id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
1
തിരുവനന്തപുരം: പാല് വില വര്ധനവിനെ തുടര്ന്ന് ചായക്കടക്കാര് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നെന്ന് റിപ്പോര്ട്ട്.കഴിഞ്ഞ ദിവസം മില്മ പാല് ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്.കടക്കാര് അഞ്ച് മുതല് പത്ത് രുപവരെയാണ് ചായക്കും കോഫിക്കും വര്ധിപ്പിച്ചിരിക്കുന്നത്.നഗരങ്ങളിലെ കടകളില് വ്യാപകമായി മില്മയുടെ പാല് അല്ല ഉപയോഗിക്കുന്നതെങ്കിലും മില്മ പാല് വില വര്ധിപ്പിച്ചതിന്റെ പേരില് കട്ടന് ചായക്കുപോലും വില വര്ധിപ്പിച്ചിട്ടുണ്ട്.അന്യ സംസ്ഥാനങ്ങളില് നിന്നും എത്തുന്ന പാലാണഅ മിക്ക ചായക്കടകളിലും ഉപയോഗിക്കുന്നത്.ക്രിത്രിമ പാല് വരെ ഉപയോഗിച്ച് ചിലയിടങ്ങളില് ചായ കൊഴുപ്പിക്കുന്നുണ്ടെന്നും റിപ്പോര്ട്ടുണ്ട്.പാല് വില അന്യ സംസ്ഥാനങ്ങളില് നിന്നെത്തുന്ന പാലിനും സ്വകാര്യ ഡയറികളില് ഉല്പ്പാദിപ്പിക്കുന്ന പാലിനും വില വര്ദ്ധിപ്പിച്ചിട്ടില്ല.ഇവിടുന്നൊക്കെ പാല് വാങ്ങി കടയുടമകള് ചായക്കും കോഫിക്കും തോന്നിയപോലെ വില വര്ധിപ്പിച്ചിട്ടുണ്ട്.വര്ദ്ധനവ് അരലിറ്ററിന്റെ ഒരു കവര് പാലില് നിന്നും എട്ടുമുതല് പത്ത് വരെ ഗ്ലാസ് ചായ ഉണ്ടാക്കാം.രണ്ട് രൂപയാണ് അര ലിറ്ററിന് മില്മ വര്ധിപ്പിച്ചത്.ലാഭം മില്മ രണ്ട് രൂപ വര്ധിപ്പിച്ചതിന്റെ പേരില് പതിനാറ് രൂപ മുതല് ഇരുപത് രൂപ വരെ ലാഭം കൊയ്യാനുള്ള അവസരമായിട്ടാണ് പലരും കാണ്ടിരിക്കുന്നത്.കടക്കാര് ഒരു ദിവസത്തെ ആകെ കച്ചവടം കണക്കിലെടുക്കുമ്പോള് വന് ലാഭം കടക്കാര്ക്ക് ഉണ്ടാക്കാനുള്ള അവസരമാണ് മില്മ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്
പാലും കട്ടന് ചായയും തമ്മിലുള്ള ബന്ധമെന്താ? കട്ടന് ചായക്കും വില കൂട്ടി
https://malayalam.oneindia.com/news/kerala/hotels-raised-tea-rate-164889.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പാല് വില വര്ധനവിനെ തുടര്ന്ന് ചായക്കടക്കാര് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നെന്ന് റിപ്പോര്ട്ട്.കഴിഞ്ഞ ദിവസം മില്മ പാല് ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്.കടക്കാര് അഞ്ച് മുതല് പത്ത് രുപവരെയാണ് ചായക്കും കോഫിക്കും വര്ധിപ്പിച്ചിരിക്കുന്നത്.നഗരങ്ങളിലെ കടകളില് വ്യാപകമായി മില്മയുടെ പാല് അല്ല ഉപയോഗിക്കുന്നതെങ്കിലും മില്മ പാല് വില വര്ധിപ്പിച്ചതിന്റെ പേരില് കട്ടന് ചായക്കുപോലും വില വര്ധിപ്പിച്ചിട്ടുണ്ട്.അന്യ സംസ്ഥാനങ്ങളില് നിന്നും എത്തുന്ന പാലാണഅ മിക്ക ചായക്കടകളിലും ഉപയോഗിക്കുന്നത്.ക്രിത്രിമ പാല് വരെ ഉപയോഗിച്ച് ചിലയിടങ്ങളില് ചായ കൊഴുപ്പിക്കുന്നുണ്ടെന്നും റിപ്പോര്ട്ടുണ്ട്.പാല് വില അന്യ സംസ്ഥാനങ്ങളില് നിന്നെത്തുന്ന പാലിനും സ്വകാര്യ ഡയറികളില് ഉല്പ്പാദിപ്പിക്കുന്ന പാലിനും വില വര്ദ്ധിപ്പിച്ചിട്ടില്ല.ഇവിടുന്നൊക്കെ പാല് വാങ്ങി കടയുടമകള് ചായക്കും കോഫിക്കും തോന്നിയപോലെ വില വര്ധിപ്പിച്ചിട്ടുണ്ട്.വര്ദ്ധനവ് അരലിറ്ററിന്റെ ഒരു കവര് പാലില് നിന്നും എട്ടുമുതല് പത്ത് വരെ ഗ്ലാസ് ചായ ഉണ്ടാക്കാം.രണ്ട് രൂപയാണ് അര ലിറ്ററിന് മില്മ വര്ധിപ്പിച്ചത്.ലാഭം മില്മ രണ്ട് രൂപ വര്ധിപ്പിച്ചതിന്റെ പേരില് പതിനാറ് രൂപ മുതല് ഇരുപത് രൂപ വരെ ലാഭം കൊയ്യാനുള്ള അവസരമായിട്ടാണ് പലരും കാണ്ടിരിക്കുന്നത്.കടക്കാര് ഒരു ദിവസത്തെ ആകെ കച്ചവടം കണക്കിലെടുക്കുമ്പോള് വന് ലാഭം കടക്കാര്ക്ക് ഉണ്ടാക്കാനുള്ള അവസരമാണ് മില്മ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ### Headline : പാലും കട്ടന് ചായയും തമ്മിലുള്ള ബന്ധമെന്താ? കട്ടന് ചായക്കും വില കൂട്ടി
2
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില് സുപ്രീംകോടതിൽ സമീപിച്ച നടപടിയില് സര്ക്കാറിന്റെ വിശദീകരണം തള്ളി ഗവര്ണര്.തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്ക്കാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്ണര് പ്രതികരിച്ചു.ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്ക്കാറിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില് നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവര്ണര് തള്ളിയത്.'സംസ്ഥാനത്തെ ഭരണസംവിധാനം തകരാന് അനുവദിക്കില്ല' എന്ന് ഗവര്ണര് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.സര്ക്കാരിന്റെ നടപടി നിയമ വിരുദ്ധമെന്നും ആരിഫ് മുഹമ്മദ് ഖാന് കുറ്റപ്പെടുത്തി.സര്ക്കാരിന്റെ പ്രവര്ത്തനം നിയമപരമാണോ എന്ന് പരിശോധിക്കും.തുടര് നടപടികള് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സര്ക്കാറുമായി വ്യക്തിപരമായി ആഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.പൗരത്വ ഭേദഗതി നിയമത്തില് സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ച നടപടിയില് ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്കിയിരുന്നു.ഗവര്ണറെ മനഃപൂര്വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നുമാണ് സര്ക്കാര് ഗവര്ണറെ അറിയിച്ചത്.സര്ക്കാര് വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്ണറെ അറിയിച്ചത്.കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ രണ്ട് കേസുകള് കൂടി രജിസ്റ്റര് ചെയ്തു
പൗരത്വ ഭേദഗതി; സ ര് ക്കാ രി ന്റെ വി ശ ദീ ക ര ണം ത ള്ളി ഗ വ ര് ണ ര്
https://timeskerala.com/archives/182656
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില് സുപ്രീംകോടതിൽ സമീപിച്ച നടപടിയില് സര്ക്കാറിന്റെ വിശദീകരണം തള്ളി ഗവര്ണര്.തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്ക്കാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്ണര് പ്രതികരിച്ചു.ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്ക്കാറിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില് നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവര്ണര് തള്ളിയത്.'സംസ്ഥാനത്തെ ഭരണസംവിധാനം തകരാന് അനുവദിക്കില്ല' എന്ന് ഗവര്ണര് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.സര്ക്കാരിന്റെ നടപടി നിയമ വിരുദ്ധമെന്നും ആരിഫ് മുഹമ്മദ് ഖാന് കുറ്റപ്പെടുത്തി.സര്ക്കാരിന്റെ പ്രവര്ത്തനം നിയമപരമാണോ എന്ന് പരിശോധിക്കും.തുടര് നടപടികള് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സര്ക്കാറുമായി വ്യക്തിപരമായി ആഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.പൗരത്വ ഭേദഗതി നിയമത്തില് സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ച നടപടിയില് ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്കിയിരുന്നു.ഗവര്ണറെ മനഃപൂര്വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നുമാണ് സര്ക്കാര് ഗവര്ണറെ അറിയിച്ചത്.സര്ക്കാര് വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്ണറെ അറിയിച്ചത്.കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ രണ്ട് കേസുകള് കൂടി രജിസ്റ്റര് ചെയ്തു ### Headline : പൗരത്വ ഭേദഗതി; സ ര് ക്കാ രി ന്റെ വി ശ ദീ ക ര ണം ത ള്ളി ഗ വ ര് ണ ര്
3
നിരോധനം നീക്കി ചെന്നൈ: ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി.ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി ആപ്പ് വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാകും.'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാമ് ടിക്ടോക്കിന് പൂട്ടിട്ടത്.ചൈനീസ് ഇന്റെർനെറ്റ് സർവ്വീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റേതാണ് യുവാക്കളുടെ ഇടയിൽ പടർന്നു കയറിയ ടിക് ടോക് ആപ്പ്.2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്റെ ജനനം.ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി.ടിക്ടോക്കിൽ നഗ്നതാ പ്രദർശനം ഉൾപ്പടെ ഉണ്ടായതോടെ സമൂഹം വലിയ രീതിയിൽ ആപ്പിന് എതിരായി.ടിക്ടോക് ഇന്ത്യൻ സംസ്കാരത്തിന് എതിരും വ്യക്തികളുടെ സുരക്ഷയെ സാരമായി ബാധിക്കുന്നതുമാണ് എന്ന് വിമർശനം ഉയർന്നതോടെ ഇന്ത്യയിലെ കോടതികളും സർക്കാരുകളും ടിക്ടോക്കിന് എതിരെ നടപടി എടുക്കാൻ ആരംഭിച്ചത്.ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും മദ്രാസ് കോടതി നിരീക്ഷിച്ചിരുന്നു.അശ്ലീല ഉള്ളടക്കത്തെ തുടർന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്ന് 18നാണ്, ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്.ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്.തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്ന് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു
വീണ്ടും ടിക് ടോക് കാലം; ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി
https://malayalam.oneindia.com/news/india/ban-on-tiktok-video-app-lifted-by-madras-high-court-report-224025.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നിരോധനം നീക്കി ചെന്നൈ: ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി.ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി ആപ്പ് വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാകും.'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാമ് ടിക്ടോക്കിന് പൂട്ടിട്ടത്.ചൈനീസ് ഇന്റെർനെറ്റ് സർവ്വീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റേതാണ് യുവാക്കളുടെ ഇടയിൽ പടർന്നു കയറിയ ടിക് ടോക് ആപ്പ്.2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്റെ ജനനം.ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി.ടിക്ടോക്കിൽ നഗ്നതാ പ്രദർശനം ഉൾപ്പടെ ഉണ്ടായതോടെ സമൂഹം വലിയ രീതിയിൽ ആപ്പിന് എതിരായി.ടിക്ടോക് ഇന്ത്യൻ സംസ്കാരത്തിന് എതിരും വ്യക്തികളുടെ സുരക്ഷയെ സാരമായി ബാധിക്കുന്നതുമാണ് എന്ന് വിമർശനം ഉയർന്നതോടെ ഇന്ത്യയിലെ കോടതികളും സർക്കാരുകളും ടിക്ടോക്കിന് എതിരെ നടപടി എടുക്കാൻ ആരംഭിച്ചത്.ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും മദ്രാസ് കോടതി നിരീക്ഷിച്ചിരുന്നു.അശ്ലീല ഉള്ളടക്കത്തെ തുടർന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്ന് 18നാണ്, ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്.ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്.തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്ന് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു ### Headline : വീണ്ടും ടിക് ടോക് കാലം; ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി
4
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ തുറന്നടിച്ച് ജേക്കബ് തോമസ്.കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ലെന്നായിരുന്നു പരിഹാസം.സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ..ജി റിപ്പോർട്ടിനെ തുടർന്നാണ് പരിഹാസം.ഫെയ്സ്ബുക്കിലാണ് ജേക്കബ് തോമസിന്റെ കുറിപ്പ്.ഫെയ്സ്ബുക്ക് പോസ്റ്റ് "എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??..'കള്ളൻ കപ്പലിൽ തന്നെ'യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.നേരത്തെ ജേക്കബ് തോമസിനെ മാറ്റി നിർത്തി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് ഇരുവർക്കുമിടയിൽ പരസ്യ പോരിന് വഴി വെച്ചിരുന്നു.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.സംസ്ഥാന സര്ക്കാരിനെ പിടിച്ചു കുലുക്കി ഡിജിപിക്കെതിരെ സിഎജി റിപ്പോര്ട്ട്.എസ്.ഐമാര്ക്കും എഎസ്ഐമാര്ക്കും ക്വാര്ട്ടേഴ്സ് പണിയാന് അനുവദിച്ച പണം വകമാറ്റി ഡിജിപിക്കും എഡിജിപിമാര്ക്കും വില്ലകള് പണിതു.മാര്ഗരേഖയും മാനദണ്ഡങ്ങളും കാറ്റില്പ്പറത്തി സ്റ്റേഷന് വാഹനങ്ങള് വാങ്ങാനുള്ള പണം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ആഡംബര കാറുകളും വാങ്ങാന് ഉപയോഗിച്ചു.ഇതിനൊന്നും സര്ക്കാരിന്റെ മുന്കൂര് അനുമതി ഉണ്ടായിരുന്നില്ലെന്നും കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല് കണ്ടെത്തി.നിയമസഭയില് മുഖ്യമന്ത്രി ഡിജിപിയെ ന്യായീകരിക്കാന് ശ്രമിച്ചെങ്കിലും വ്യക്തതയുണ്ടായില്ല
എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ? ബെഹ്റയെപരിഹസിച്ച് ജേക്കബ് തോമസ്
https://www.malayalamexpress.in/archives/1058071/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ തുറന്നടിച്ച് ജേക്കബ് തോമസ്.കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ലെന്നായിരുന്നു പരിഹാസം.സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ..ജി റിപ്പോർട്ടിനെ തുടർന്നാണ് പരിഹാസം.ഫെയ്സ്ബുക്കിലാണ് ജേക്കബ് തോമസിന്റെ കുറിപ്പ്.ഫെയ്സ്ബുക്ക് പോസ്റ്റ് "എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??..'കള്ളൻ കപ്പലിൽ തന്നെ'യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.നേരത്തെ ജേക്കബ് തോമസിനെ മാറ്റി നിർത്തി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് ഇരുവർക്കുമിടയിൽ പരസ്യ പോരിന് വഴി വെച്ചിരുന്നു.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.സംസ്ഥാന സര്ക്കാരിനെ പിടിച്ചു കുലുക്കി ഡിജിപിക്കെതിരെ സിഎജി റിപ്പോര്ട്ട്.എസ്.ഐമാര്ക്കും എഎസ്ഐമാര്ക്കും ക്വാര്ട്ടേഴ്സ് പണിയാന് അനുവദിച്ച പണം വകമാറ്റി ഡിജിപിക്കും എഡിജിപിമാര്ക്കും വില്ലകള് പണിതു.മാര്ഗരേഖയും മാനദണ്ഡങ്ങളും കാറ്റില്പ്പറത്തി സ്റ്റേഷന് വാഹനങ്ങള് വാങ്ങാനുള്ള പണം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ആഡംബര കാറുകളും വാങ്ങാന് ഉപയോഗിച്ചു.ഇതിനൊന്നും സര്ക്കാരിന്റെ മുന്കൂര് അനുമതി ഉണ്ടായിരുന്നില്ലെന്നും കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല് കണ്ടെത്തി.നിയമസഭയില് മുഖ്യമന്ത്രി ഡിജിപിയെ ന്യായീകരിക്കാന് ശ്രമിച്ചെങ്കിലും വ്യക്തതയുണ്ടായില്ല ### Headline : എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ? ബെഹ്റയെപരിഹസിച്ച് ജേക്കബ് തോമസ്
5
ന്യൂഡൽഹി: 'അധികാരത്തിലെത്തിയാല് ഡല്ഹിയെ തങ്ങള് ലോകോത്തര നഗരമാക്കും, ഇല്ലെങ്കില് നിങ്ങള് വന്ന് എന്റെ ചെവിക്ക് പിടിച്ചോളൂ' ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അമിത് ഷാ നടത്തിയ ഒരു പ്രഖ്യാപനമാണിത്.നോർത്ത് ഈസ്റ്റ് ഡല്ഹിയിലെ ബാബർപൂരിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഈ പ്രസ്താവന.ഡൽഹിയിൽ കേന്ദ്ര സര്ക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്ശനവും അമിത് ഷാ നടത്തി."ഡല്ഹിയിൽ, ആരെങ്കിലും രോഗബാധിതനാകുകയും ആശുപത്രിയിൽ ചികിത്സ തേടാനുള്ള ചെലവ് വഹിക്കാനുള്ള കഴിവില്ലാതിരിക്കുകയും ചെയ്താൽ, മന്ദഗതിയിലുള്ള മരണം സംഭവിക്കുമെന്നാണ് കുടുംബങ്ങള് വിശ്വസിക്കുന്നത്.ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മോദി ഏഴു കോടി ആളുകൾക്ക് താങ്ങാനാവുന്നതും സൌജന്യവുമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്.എന്നാൽ ദേശീയ തലസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കാൻ കെജ്രിവാൾ സർക്കാർ വിസമ്മതിച്ചതിനാൽ ബാബർപൂരിലും ഡല്ഹിയിലെ മറ്റ് പ്രദേശങ്ങളിലും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.ഇപ്പോൾ രോഗികളെ ചികിത്സിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്.കോൺഗ്രസിന് 15 വർഷവും അഞ്ച് വർഷം ആം ആദ്മി പാർട്ടിക്കും നിങ്ങള് അവസരം നൽകി.ഇനി ഞങ്ങള് അധികാരത്തിൽ വന്നാൽ ഡല്ഹിയെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾക്ക് വന്ന് എന്റെ ചെവിക്ക് പിടിക്കാം." - അമിത് ഷാ പറഞ്ഞു.ഫെബ്രുവരി എട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു."നുണ പ്രചരിപ്പിച്ചതിന്" മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ ഷാ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാർ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ആരോപിച്ചു
ഡല്ഹിയെ ലോകോത്തര നഗരമാക്കും, ഇല്ലെങ്കില് നിങ്ങൾക്ക് എന്റെ ചെവിക്ക് പിടിക്കാം'; അമിത് ഷാ
https://www.malayalamexpress.in/archives/1034861/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡൽഹി: 'അധികാരത്തിലെത്തിയാല് ഡല്ഹിയെ തങ്ങള് ലോകോത്തര നഗരമാക്കും, ഇല്ലെങ്കില് നിങ്ങള് വന്ന് എന്റെ ചെവിക്ക് പിടിച്ചോളൂ' ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അമിത് ഷാ നടത്തിയ ഒരു പ്രഖ്യാപനമാണിത്.നോർത്ത് ഈസ്റ്റ് ഡല്ഹിയിലെ ബാബർപൂരിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഈ പ്രസ്താവന.ഡൽഹിയിൽ കേന്ദ്ര സര്ക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്ശനവും അമിത് ഷാ നടത്തി."ഡല്ഹിയിൽ, ആരെങ്കിലും രോഗബാധിതനാകുകയും ആശുപത്രിയിൽ ചികിത്സ തേടാനുള്ള ചെലവ് വഹിക്കാനുള്ള കഴിവില്ലാതിരിക്കുകയും ചെയ്താൽ, മന്ദഗതിയിലുള്ള മരണം സംഭവിക്കുമെന്നാണ് കുടുംബങ്ങള് വിശ്വസിക്കുന്നത്.ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മോദി ഏഴു കോടി ആളുകൾക്ക് താങ്ങാനാവുന്നതും സൌജന്യവുമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്.എന്നാൽ ദേശീയ തലസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കാൻ കെജ്രിവാൾ സർക്കാർ വിസമ്മതിച്ചതിനാൽ ബാബർപൂരിലും ഡല്ഹിയിലെ മറ്റ് പ്രദേശങ്ങളിലും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.ഇപ്പോൾ രോഗികളെ ചികിത്സിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്.കോൺഗ്രസിന് 15 വർഷവും അഞ്ച് വർഷം ആം ആദ്മി പാർട്ടിക്കും നിങ്ങള് അവസരം നൽകി.ഇനി ഞങ്ങള് അധികാരത്തിൽ വന്നാൽ ഡല്ഹിയെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾക്ക് വന്ന് എന്റെ ചെവിക്ക് പിടിക്കാം." - അമിത് ഷാ പറഞ്ഞു.ഫെബ്രുവരി എട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു."നുണ പ്രചരിപ്പിച്ചതിന്" മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ ഷാ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാർ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ആരോപിച്ചു ### Headline : ഡല്ഹിയെ ലോകോത്തര നഗരമാക്കും, ഇല്ലെങ്കില് നിങ്ങൾക്ക് എന്റെ ചെവിക്ക് പിടിക്കാം'; അമിത് ഷാ
6
മരിയ 21 2017, 15:09 ഹൈദരാബാദ്: ഹോസ്റ്റലില് ഒന്നിച്ച് താമസിച്ചിരുന്ന പെണ്കുട്ടികളുടെ നഗ്ന ചിത്രങ്ങള് എടുത്ത് ബോസ്സിന് അയച്ച് കൊടുത്ത യുവതി പിടിയില്.കോള് സെന്റര് ജീവനക്കാരിയായ 30 വയസ്സുകാരിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഹൈദരാബാദിലെ ഒരു ലേഡീസ് ഹോസ്റ്റലില് യുവതി താമസിയ്ക്കാന് തുടങ്ങിയിട്ട് 2 വര്ഷമായി.ഹൈമ കണ്സള്ട്ടന്സി എന്ന സ്ഥാപനത്തിലാണ് ഇവര് ജോലി ചെയ്തിരുന്നത്.അലപതി ശിവ എന്ന ആളായിരുന്നു സ്ഥാപനത്തിന്റെ മുതലാളി.ഹോസ്റ്റലില് ഒപ്പം താമസിച്ചിരുന്ന യുവതികളുടെ നഗ്നചിത്രങ്ങളും കുളി സീനുകളും യുവതി പകര്ത്തിയിരുന്നു.വസ്ത്ര മാറുമ്പോഴും കുളിയ്ക്കുമ്പോഴും ഉള്ള ചിത്രങ്ങള് ഇവരുടെ ഫോണില് ഉണ്ട്.യുവതി തന്റെ നഗ്ന ചിത്രങ്ങള് ഫോണില് ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ഒരു പെണ്കുട്ടിയ്ക്ക് സംശയം തോന്നി.യുവതിയോട് ഇതേ കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ ഒരു മറുപടി നല്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.യുവതിയുടെ പെരുമാറ്റത്തില് അസ്വഭാവികത തോന്നിയ പെണ്കുട്ടി, രാത്രി യുവതി ഉറങ്ങി കഴിഞ്ഞപ്പോള് ഫോണ് പരിശോധിച്ചു.ഹോസ്റ്റലിലെ ഭൂരിപക്ഷം സ്ത്രീകളുടേയും നഗ്ന ചിത്രങ്ങള് ഫോണില് ഉണ്ടായിരുന്നു.യുവതി വാട്സ് ആപ്പ് വഴി നഗ്ന ദൃശ്യങ്ങള് ബോസ്സിന് അയച്ച് കൊടുക്കുകയായിരുന്നു പതിവ്.ഇവര് തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിംഗും യുവതികള് കണ്ടു.ഇവര് ഈ ദൃശ്യങ്ങള് സഹിതം പോലീസില് പരാതിപ്പെടുകയായിരുന്നു.ബോസ്സിന്റെ ആവശ്യപ്രകാരമാണ് ദൃശ്യങ്ങള് അയച്ച് കൊടുത്തിരുന്നതെന്ന് യുവതി പോലീസില് മൊഴി നല്കി.അലപതി ശിവയും പോലീസ് കസ്റ്റഡിയില് ഉണ്ട്.സൈബര് സെല് വിശദമായ അന്വേഷണം നടത്തുകയാണ്
റൂംമേറ്റ്സിന്റെ നഗ്ന ചിത്രങ്ങളെടുത്ത് ബോസ്സിന് അയച്ച് കൊടുത്തു..!!! യുവതി അറസ്റ്റില്
https://malayalam.oneindia.com/news/india/woman-clicks-naked-pics-of-roommates-and-sent-it-to-boss-held-167429.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മരിയ 21 2017, 15:09 ഹൈദരാബാദ്: ഹോസ്റ്റലില് ഒന്നിച്ച് താമസിച്ചിരുന്ന പെണ്കുട്ടികളുടെ നഗ്ന ചിത്രങ്ങള് എടുത്ത് ബോസ്സിന് അയച്ച് കൊടുത്ത യുവതി പിടിയില്.കോള് സെന്റര് ജീവനക്കാരിയായ 30 വയസ്സുകാരിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഹൈദരാബാദിലെ ഒരു ലേഡീസ് ഹോസ്റ്റലില് യുവതി താമസിയ്ക്കാന് തുടങ്ങിയിട്ട് 2 വര്ഷമായി.ഹൈമ കണ്സള്ട്ടന്സി എന്ന സ്ഥാപനത്തിലാണ് ഇവര് ജോലി ചെയ്തിരുന്നത്.അലപതി ശിവ എന്ന ആളായിരുന്നു സ്ഥാപനത്തിന്റെ മുതലാളി.ഹോസ്റ്റലില് ഒപ്പം താമസിച്ചിരുന്ന യുവതികളുടെ നഗ്നചിത്രങ്ങളും കുളി സീനുകളും യുവതി പകര്ത്തിയിരുന്നു.വസ്ത്ര മാറുമ്പോഴും കുളിയ്ക്കുമ്പോഴും ഉള്ള ചിത്രങ്ങള് ഇവരുടെ ഫോണില് ഉണ്ട്.യുവതി തന്റെ നഗ്ന ചിത്രങ്ങള് ഫോണില് ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ഒരു പെണ്കുട്ടിയ്ക്ക് സംശയം തോന്നി.യുവതിയോട് ഇതേ കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ ഒരു മറുപടി നല്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.യുവതിയുടെ പെരുമാറ്റത്തില് അസ്വഭാവികത തോന്നിയ പെണ്കുട്ടി, രാത്രി യുവതി ഉറങ്ങി കഴിഞ്ഞപ്പോള് ഫോണ് പരിശോധിച്ചു.ഹോസ്റ്റലിലെ ഭൂരിപക്ഷം സ്ത്രീകളുടേയും നഗ്ന ചിത്രങ്ങള് ഫോണില് ഉണ്ടായിരുന്നു.യുവതി വാട്സ് ആപ്പ് വഴി നഗ്ന ദൃശ്യങ്ങള് ബോസ്സിന് അയച്ച് കൊടുക്കുകയായിരുന്നു പതിവ്.ഇവര് തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിംഗും യുവതികള് കണ്ടു.ഇവര് ഈ ദൃശ്യങ്ങള് സഹിതം പോലീസില് പരാതിപ്പെടുകയായിരുന്നു.ബോസ്സിന്റെ ആവശ്യപ്രകാരമാണ് ദൃശ്യങ്ങള് അയച്ച് കൊടുത്തിരുന്നതെന്ന് യുവതി പോലീസില് മൊഴി നല്കി.അലപതി ശിവയും പോലീസ് കസ്റ്റഡിയില് ഉണ്ട്.സൈബര് സെല് വിശദമായ അന്വേഷണം നടത്തുകയാണ് ### Headline : റൂംമേറ്റ്സിന്റെ നഗ്ന ചിത്രങ്ങളെടുത്ത് ബോസ്സിന് അയച്ച് കൊടുത്തു..!!! യുവതി അറസ്റ്റില്
7
ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര് പുരസ്കാരത്തില് മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന് ചിത്രമായ പാരാസൈറ്റിന്.മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന് തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു.ജോക്കറിലെ അഭിനയത്തിന് വാക്വിന് ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.റെന് സെല്വഗര് ആണി മികച്ച നടി.ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം.വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്ഹനായി.ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി).ലിറ്റിന് വിമന് എന്ന ചിത്രത്തിലൂടെ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു.ദ നെയ്ബേഴ്സ് വിന്ഡോ മികച്ച ലൈവ് ആക്ഷന് ഷോര്ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കന് ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്ററി ചിത്രം.മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്കാരവും വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡിന് ലഭിച്ചു.മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല് ഒബാമയുടേയും പ്രൊഡക്ഷന് കമ്പനി നിര്മ്മിച്ച ചിത്രമാണ് അമേരിക്കന് ഫാക്ടറി
ഓസ്കാര് 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന് ഫീനിക്സ് മികച്ച നടന്, നടി- റെന് സെല്വഗര്
https://malayalam.oneindia.com/news/international/oscar-awards-2020-declaration-241796.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര് പുരസ്കാരത്തില് മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന് ചിത്രമായ പാരാസൈറ്റിന്.മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന് തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു.ജോക്കറിലെ അഭിനയത്തിന് വാക്വിന് ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.റെന് സെല്വഗര് ആണി മികച്ച നടി.ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം.വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്ഹനായി.ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി).ലിറ്റിന് വിമന് എന്ന ചിത്രത്തിലൂടെ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു.ദ നെയ്ബേഴ്സ് വിന്ഡോ മികച്ച ലൈവ് ആക്ഷന് ഷോര്ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കന് ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്ററി ചിത്രം.മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്കാരവും വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡിന് ലഭിച്ചു.മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല് ഒബാമയുടേയും പ്രൊഡക്ഷന് കമ്പനി നിര്മ്മിച്ച ചിത്രമാണ് അമേരിക്കന് ഫാക്ടറി ### Headline : ഓസ്കാര് 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന് ഫീനിക്സ് മികച്ച നടന്, നടി- റെന് സെല്വഗര്
8
ദില്ലി: വര്ഗീയപരമായ പരാമര്ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും ദില്ലിയില് ബിജെപിക്ക് തിരിച്ചടിയായെന്ന് ദില്ലി അധ്യക്ഷന് മനോജ് തിവാരി.തിരഞ്ഞെടുപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് ഭോജ്പുരി താരം കൂടിയായ തിവാരി ഇക്കാര്യം സമ്മതിക്കുന്നത്.ദില്ലിയില് ബിജെപിയുടെ പ്രചാരണത്തില് നിരവധി വീഴ്ച്ചകളുണ്ടായിട്ടുണ്ട്.പക്ഷേ അതില് പ്രധാനം വിവാദ പരാമര്ശങ്ങളായിരുന്നു.അനുരാഗ് താക്കൂര്, പര്വേശ് വര്മ, പ്രകാശ് ജാവദേക്കര്, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രചാരണങ്ങള് തിരിച്ചടിയായെന്നും തിവാരി പറഞ്ഞു.ബിജെപി എംപി പര്വേശ് വര്മ, അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു.ഇതിനെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര് പിന്തുണയ്്ക്കുകയും ചെയ്തു.ഇത് വോട്ടര്മാരുടെ മനോഭാവം തന്നെ മാറ്റുന്നതിന് കാരണമായിരുന്നു.എന്ത് തന്നെയായാലും, പര്വേശ് പറഞ്ഞ കാര്യങ്ങള് വിദ്വേഷ പ്രസംഗമായിരുന്നു.വലിയ നഷ്ടമാണ് അതിലൂടെ ബിജെപിക്കുണ്ടായത്.അന്നും ഇപ്പോഴും ആ പ്രസംഗത്തെ ബിജെപി അപലപിക്കുന്നുവെന്നും തിവാരി വ്യക്തമാക്കി.അതേസമയം വിദ്വേഷ പ്രസംഗം ഏതൊക്കെ നേതാക്കള് നടത്തിയിട്ടുണ്ടോ, അവര്ക്കെതിരെയെല്ലാം നടപടിയുണ്ടാവണം.രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന കപില് മിശ്രയുടെ പരാമര്ശവും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായിരുന്നു.അത്തരം നേതാക്കളെ പാര്ട്ടിയില് നിന്ന് സ്ഥിരമായി പുറത്താക്കണം.വിദ്വേഷ പ്രസംഗം നടത്തുന്നവരെ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് വിലക്കാനുള്ള ഒരു നിയമം ഉണ്ടാവണം.അത്തരമൊരു സംവിധാനമുണ്ടായാല് പാര്ട്ടി പ്രസിഡന്റെന്ന നിലയിലല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയില് അതിനെ പിന്തുണയ്ക്കുമെന്നും തിവാരി പറഞ്ഞു.ദില്ലിയില് അരവിന്ദ് കെജ്രിവാളിനെതിരെ കാണിക്കാന് ബിജെപിക്കൊരു മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയുണ്ടായിരുന്നില്ല.അതും തിരിച്ചടിയായെന്ന് തിവാരി വ്യക്തമാക്കി.അതേസമയം വിദ്വേഷ പ്രസംഗം തിരിച്ചടിയായെന്ന് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായും പറഞ്ഞിരുന്നു.എട്ട് സീറ്റുകളാണ് ബിജെപിക്ക് ദില്ലിയില് ലഭിച്ചത്.വോട്ടുശതമാനം 39 ശതമാനത്തിന് മുകളിലേക്ക് ഉയര്ത്താന് സാധിച്ചതും ബിജെപിക്കുള്ള നേട്ടമാണ്
ദില്ലിയില് വീഴ്ത്തിയത് വിദ്വേഷ പ്രസംഗം, കപില് മിശ്രയെ പോലുള്ളവരെ പുറത്താക്കണം, തുറന്നടിച്ച് തിവാരി
https://malayalam.oneindia.com/news/india/hate-speech-cost-bjp-delhi-elections-says-manoj-tiwari-242580.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: വര്ഗീയപരമായ പരാമര്ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും ദില്ലിയില് ബിജെപിക്ക് തിരിച്ചടിയായെന്ന് ദില്ലി അധ്യക്ഷന് മനോജ് തിവാരി.തിരഞ്ഞെടുപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് ഭോജ്പുരി താരം കൂടിയായ തിവാരി ഇക്കാര്യം സമ്മതിക്കുന്നത്.ദില്ലിയില് ബിജെപിയുടെ പ്രചാരണത്തില് നിരവധി വീഴ്ച്ചകളുണ്ടായിട്ടുണ്ട്.പക്ഷേ അതില് പ്രധാനം വിവാദ പരാമര്ശങ്ങളായിരുന്നു.അനുരാഗ് താക്കൂര്, പര്വേശ് വര്മ, പ്രകാശ് ജാവദേക്കര്, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രചാരണങ്ങള് തിരിച്ചടിയായെന്നും തിവാരി പറഞ്ഞു.ബിജെപി എംപി പര്വേശ് വര്മ, അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു.ഇതിനെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര് പിന്തുണയ്്ക്കുകയും ചെയ്തു.ഇത് വോട്ടര്മാരുടെ മനോഭാവം തന്നെ മാറ്റുന്നതിന് കാരണമായിരുന്നു.എന്ത് തന്നെയായാലും, പര്വേശ് പറഞ്ഞ കാര്യങ്ങള് വിദ്വേഷ പ്രസംഗമായിരുന്നു.വലിയ നഷ്ടമാണ് അതിലൂടെ ബിജെപിക്കുണ്ടായത്.അന്നും ഇപ്പോഴും ആ പ്രസംഗത്തെ ബിജെപി അപലപിക്കുന്നുവെന്നും തിവാരി വ്യക്തമാക്കി.അതേസമയം വിദ്വേഷ പ്രസംഗം ഏതൊക്കെ നേതാക്കള് നടത്തിയിട്ടുണ്ടോ, അവര്ക്കെതിരെയെല്ലാം നടപടിയുണ്ടാവണം.രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന കപില് മിശ്രയുടെ പരാമര്ശവും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായിരുന്നു.അത്തരം നേതാക്കളെ പാര്ട്ടിയില് നിന്ന് സ്ഥിരമായി പുറത്താക്കണം.വിദ്വേഷ പ്രസംഗം നടത്തുന്നവരെ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് വിലക്കാനുള്ള ഒരു നിയമം ഉണ്ടാവണം.അത്തരമൊരു സംവിധാനമുണ്ടായാല് പാര്ട്ടി പ്രസിഡന്റെന്ന നിലയിലല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയില് അതിനെ പിന്തുണയ്ക്കുമെന്നും തിവാരി പറഞ്ഞു.ദില്ലിയില് അരവിന്ദ് കെജ്രിവാളിനെതിരെ കാണിക്കാന് ബിജെപിക്കൊരു മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയുണ്ടായിരുന്നില്ല.അതും തിരിച്ചടിയായെന്ന് തിവാരി വ്യക്തമാക്കി.അതേസമയം വിദ്വേഷ പ്രസംഗം തിരിച്ചടിയായെന്ന് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായും പറഞ്ഞിരുന്നു.എട്ട് സീറ്റുകളാണ് ബിജെപിക്ക് ദില്ലിയില് ലഭിച്ചത്.വോട്ടുശതമാനം 39 ശതമാനത്തിന് മുകളിലേക്ക് ഉയര്ത്താന് സാധിച്ചതും ബിജെപിക്കുള്ള നേട്ടമാണ് ### Headline : ദില്ലിയില് വീഴ്ത്തിയത് വിദ്വേഷ പ്രസംഗം, കപില് മിശ്രയെ പോലുള്ളവരെ പുറത്താക്കണം, തുറന്നടിച്ച് തിവാരി
9
തിരുവനന്തപുരം: രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണെന്നും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുലിനു വലിയ പ്രത്യേകതയൊന്നുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.വയനാട്ടിൽ ഏകപക്ഷീയമായി പ്രചാരണം നടത്തിവരുന്ന പി.പി.സുനീറിന് ഒരു എതിരാളിയെ ലഭിച്ചുവെന്നതു സന്തോഷകരമാണ്.എന്നാൽ സ്മൃതി ഇറാനിയെയും പി.പി.സുനീറിനെയും ഒരുപോലെ കാണുന്ന രാഷ്ട്രീയം ദേശീയ തലത്തില് രാഹുൽ ഗാന്ധിക്കു തിരിച്ചടിയാകും കേരളത്തിന്റെ കോൺഗ്രസിന്റെ ഗ്രൂപ്പ് വഴക്കുതീർക്കുന്നതിന് അവരൊരുക്കിയ കെണിയിൽ രാഷ്ട്രീയ പക്വതയില്ലാത്ത രാഹുൽ വീണു പോയി.നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാൻ വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിച്ചിരുന്ന രാഹുൽഗാന്ധി, ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ട വയനാട്ടില് മല്സരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ല.പ്രതിപക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ആൾക്ക് എങ്ങനെയാണു ദേശീയതലത്തിൽ നരേന്ദ്രമോദിക്കു ബദലുയർത്താനാകുക.തന്റെ മുഖ്യശത്രു ആരാണെന്ന് രാഹുല് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.ദിവസങ്ങള് നീണ്ട അനിശ്ചിതത്വങ്ങള്ക്കൊടുവിലാണ് കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് രാഹുല് ഗാന്ധിയുടെ രണ്ടാം ലോക്സഭാ സ്ഥാനാര്ത്ഥിത്വത്തില് തീരുമാനമായത്.രാഹുല് ഗാന്ധി വയനാട് സീറ്റില് നിന്ന് മത്സരിക്കുമെന്ന് കോണ്ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനും കോണ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുര്ജേവാലയ്ക്കും ഒപ്പം മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം
രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രം, സുനീറിന് എതിരാളിയെ ലഭിച്ചതിൽ സന്തോഷം: കാനം രാജേന്ദ്രൻ
https://www.malayalamexpress.in/archives/506779/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണെന്നും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുലിനു വലിയ പ്രത്യേകതയൊന്നുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.വയനാട്ടിൽ ഏകപക്ഷീയമായി പ്രചാരണം നടത്തിവരുന്ന പി.പി.സുനീറിന് ഒരു എതിരാളിയെ ലഭിച്ചുവെന്നതു സന്തോഷകരമാണ്.എന്നാൽ സ്മൃതി ഇറാനിയെയും പി.പി.സുനീറിനെയും ഒരുപോലെ കാണുന്ന രാഷ്ട്രീയം ദേശീയ തലത്തില് രാഹുൽ ഗാന്ധിക്കു തിരിച്ചടിയാകും കേരളത്തിന്റെ കോൺഗ്രസിന്റെ ഗ്രൂപ്പ് വഴക്കുതീർക്കുന്നതിന് അവരൊരുക്കിയ കെണിയിൽ രാഷ്ട്രീയ പക്വതയില്ലാത്ത രാഹുൽ വീണു പോയി.നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാൻ വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിച്ചിരുന്ന രാഹുൽഗാന്ധി, ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ട വയനാട്ടില് മല്സരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ല.പ്രതിപക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ആൾക്ക് എങ്ങനെയാണു ദേശീയതലത്തിൽ നരേന്ദ്രമോദിക്കു ബദലുയർത്താനാകുക.തന്റെ മുഖ്യശത്രു ആരാണെന്ന് രാഹുല് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.ദിവസങ്ങള് നീണ്ട അനിശ്ചിതത്വങ്ങള്ക്കൊടുവിലാണ് കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് രാഹുല് ഗാന്ധിയുടെ രണ്ടാം ലോക്സഭാ സ്ഥാനാര്ത്ഥിത്വത്തില് തീരുമാനമായത്.രാഹുല് ഗാന്ധി വയനാട് സീറ്റില് നിന്ന് മത്സരിക്കുമെന്ന് കോണ്ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനും കോണ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുര്ജേവാലയ്ക്കും ഒപ്പം മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം ### Headline : രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രം, സുനീറിന് എതിരാളിയെ ലഭിച്ചതിൽ സന്തോഷം: കാനം രാജേന്ദ്രൻ
10
ദില്ലി: ആംആദ്മി പാര്ട്ടി ദില്ലിയില് വമ്പന് ജയം നേടിയതോടെ ഒരിക്കല് കൂടി എക്സിറ്റ് പോളുകള് വാര്ത്തയായിരിക്കുകയാണ്.എല്ലാവരും അരവിന്ദ് കെജ്രിവാൡന്റെയും എഎപിയുടെയും ജയം പ്രവചിച്ചിരുന്നു.എന്നാല് സീറ്റുകളിലെ കൃത്യത ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്വേക്ക് മാത്രമാണ് അവകാശപ്പെടാനാവുക.59 മുതല് 68 സീറ്റുകള് വരെ എഎപി നേടുമെന്നായിരുന്നു പ്രവചനം.62 സീറ്റ് നേടിയാണ് എഎപി അധികാരം നിലനിര്ത്തിയത്.ഏറ്റവും കൃത്യമായ പ്രവചനമാണിത്.അതേസമയം ഇന്ത്യാ ടുഡേയ്ക്ക് വിജയം തുടര്ക്കഥയാണ്.മാസങ്ങള്ക്ക് മുമ്പ് കഴിഞ്ഞ ഹരിയാന, ജാര്ഖണ്ഡ്, തിരഞ്ഞെടുപ്പിലും കൃത്യമായ പ്രവചനം ഇന്ത്യാ ടുഡേ നടത്തിയിരുന്നു.ഹരിയാനയില് ആര്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രവചനം.അതേസമയം കോണ്ഗ്രസിന് 30 മുതല് 42 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം.കോണ്ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്.ഹരിയാനയില് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ഇന്ത്യാ ടുഡേ പ്രവചിച്ചിരുന്നു.ജാര്ഖണ്ഡില് 38 സീറ്റ് മുതല് 50 സീറ്റ് വരെ നേടുമെന്നായിരുന്നു പ്രവചനം.ജെഎംഎം കോണ്ഗ്രസ് സഖ്യത്തിന് കൃത്യം 50 സീറ്റ് വരെ ലഭിക്കുകയും ചെയ്തു.വേറൊരു സര്വേയും ഇത്ര കൃത്യമായി സീറ്റ് നില പ്രവചിച്ചിട്ടില്ല.ബിജെപി സഖ്യത്തിന് 22 മുതല് 32 സീറ്റായിരുന്നു പ്രവചിച്ചത്.ഇതും കൃത്യമായി തന്നെ വന്നു.സഖ്യം 30 സീറ്റാണ് നേടിയത്.പ്രവചനത്തിലെ ആധികാരികതയാണ് ഈ സര്വേകളിലെ ഞെട്ടിപ്പിക്കുന്ന സാദൃശ്യം.നേരത്തെ ദില്ലിയില് എഎപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഭൂരിഭാഗം സര്വേകളും അവകാശപ്പെട്ടിരുന്നു.62 സീറ്റുകളില് വിജയിച്ച എഎപി അടുത്ത ദിവസം തന്നെ സര്ക്കാരുണ്ടാക്കും.എന്നാല് ബിജെപിക്ക് വെറും 8 സീറ്റുകളാണ് നേടാനായത്.കോണ്ഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല.അതേസമയം തോല്വിയില് ബിജെപിയിലും കോണ്ഗ്രസിലും വലിയ പ്രശ്നങ്ങള് ആരംഭിച്ചിട്ടുണ്ട്
ദില്ലി ഫലം കൃത്യമായി പ്രവചിച്ചത് ഒരേയൊരു സര്വേ... ഹരിയാനയ്ക്കും ജാര്ഖണ്ഡിനും പിന്നാലെ നേട്ടം
https://malayalam.oneindia.com/news/india/india-today-correctly-predicts-delhi-results-241931.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ആംആദ്മി പാര്ട്ടി ദില്ലിയില് വമ്പന് ജയം നേടിയതോടെ ഒരിക്കല് കൂടി എക്സിറ്റ് പോളുകള് വാര്ത്തയായിരിക്കുകയാണ്.എല്ലാവരും അരവിന്ദ് കെജ്രിവാൡന്റെയും എഎപിയുടെയും ജയം പ്രവചിച്ചിരുന്നു.എന്നാല് സീറ്റുകളിലെ കൃത്യത ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്വേക്ക് മാത്രമാണ് അവകാശപ്പെടാനാവുക.59 മുതല് 68 സീറ്റുകള് വരെ എഎപി നേടുമെന്നായിരുന്നു പ്രവചനം.62 സീറ്റ് നേടിയാണ് എഎപി അധികാരം നിലനിര്ത്തിയത്.ഏറ്റവും കൃത്യമായ പ്രവചനമാണിത്.അതേസമയം ഇന്ത്യാ ടുഡേയ്ക്ക് വിജയം തുടര്ക്കഥയാണ്.മാസങ്ങള്ക്ക് മുമ്പ് കഴിഞ്ഞ ഹരിയാന, ജാര്ഖണ്ഡ്, തിരഞ്ഞെടുപ്പിലും കൃത്യമായ പ്രവചനം ഇന്ത്യാ ടുഡേ നടത്തിയിരുന്നു.ഹരിയാനയില് ആര്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രവചനം.അതേസമയം കോണ്ഗ്രസിന് 30 മുതല് 42 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം.കോണ്ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്.ഹരിയാനയില് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ഇന്ത്യാ ടുഡേ പ്രവചിച്ചിരുന്നു.ജാര്ഖണ്ഡില് 38 സീറ്റ് മുതല് 50 സീറ്റ് വരെ നേടുമെന്നായിരുന്നു പ്രവചനം.ജെഎംഎം കോണ്ഗ്രസ് സഖ്യത്തിന് കൃത്യം 50 സീറ്റ് വരെ ലഭിക്കുകയും ചെയ്തു.വേറൊരു സര്വേയും ഇത്ര കൃത്യമായി സീറ്റ് നില പ്രവചിച്ചിട്ടില്ല.ബിജെപി സഖ്യത്തിന് 22 മുതല് 32 സീറ്റായിരുന്നു പ്രവചിച്ചത്.ഇതും കൃത്യമായി തന്നെ വന്നു.സഖ്യം 30 സീറ്റാണ് നേടിയത്.പ്രവചനത്തിലെ ആധികാരികതയാണ് ഈ സര്വേകളിലെ ഞെട്ടിപ്പിക്കുന്ന സാദൃശ്യം.നേരത്തെ ദില്ലിയില് എഎപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഭൂരിഭാഗം സര്വേകളും അവകാശപ്പെട്ടിരുന്നു.62 സീറ്റുകളില് വിജയിച്ച എഎപി അടുത്ത ദിവസം തന്നെ സര്ക്കാരുണ്ടാക്കും.എന്നാല് ബിജെപിക്ക് വെറും 8 സീറ്റുകളാണ് നേടാനായത്.കോണ്ഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല.അതേസമയം തോല്വിയില് ബിജെപിയിലും കോണ്ഗ്രസിലും വലിയ പ്രശ്നങ്ങള് ആരംഭിച്ചിട്ടുണ്ട് ### Headline : ദില്ലി ഫലം കൃത്യമായി പ്രവചിച്ചത് ഒരേയൊരു സര്വേ... ഹരിയാനയ്ക്കും ജാര്ഖണ്ഡിനും പിന്നാലെ നേട്ടം
11
ന്യൂഡല്ഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ഡ്രോണ് ( ചെറുവിമാനം ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാരിന്റെ മുന്നറിയിപ്പ്.സുരക്ഷാ മേഖലകള് വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന് സംസ്ഥാനങ്ങള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.സുരക്ഷാ മേഖലകള്ക്ക് മുകളില് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവര് സംയുക്തമായി പ്രവര്ത്തിക്കണമെന്നും സംസ്ഥാനങ്ങള്ക്ക് നല്കിയ മുന്നറിയിപ്പില് പറയുന്നു.അതേസമയം, സുരക്ഷാ നിര്ദ്ദേശം നിലനില്ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള് പറന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് സുരക്ഷാ ഏജന്സികളുടെ നിഗമനം.തലസ്ഥാനത്ത് ഡ്രോണ് കാണപ്പെട്ടതിന്റെ ദൃശ്യങ്ങള് വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജന്സികള്ക്ക് കൈമാറി.ഡ്രോണ് പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ഐ.എസ്.ആര്.ഒ, റാ, ഡി.ആര്.ഡി.ഒ, മിലിട്ടറി ഇന്റലിജന്സ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങള് നല്കിയത്.ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാന്കൂടിയാണ് സൂക്ഷ്മ പരിശോധന.തന്ത്രപ്രധാനമായ മേഖലകളില് ഡ്രോണ് പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജന്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കോസ്റ്റ്ഗാര്ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷന് എന്നിവയ്ക്കടുത്തു കൂടി ഡ്രോണ് പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്.ജനവാസ മേഖലകളില് വെടിവച്ചിടാന് പ്രയാസമാണ്.സൈനിക മേഖലകളില് ഡ്രോണ് വെടിവച്ചിടാന് സൈനികര്ക്ക് അനുമതി ആവശ്യമില്ല.അനധികൃത ഡ്രോണുകള് പറത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന്.അദ്ദേഹം കൂട്ടിച്ചേർത്തു.20 ല് ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളൂ; മുഖ്യന്ത്രി പിണറായി വിജയന്
ഡ്രോണ് : സംശയം തോന്നുന്നവയെ വെടിവച്ചിടാന് കേന്ദ്ര നിര്ദ്ദേശം
https://www.malayalamexpress.in/archives/506214/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ഡ്രോണ് ( ചെറുവിമാനം ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാരിന്റെ മുന്നറിയിപ്പ്.സുരക്ഷാ മേഖലകള് വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന് സംസ്ഥാനങ്ങള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.സുരക്ഷാ മേഖലകള്ക്ക് മുകളില് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവര് സംയുക്തമായി പ്രവര്ത്തിക്കണമെന്നും സംസ്ഥാനങ്ങള്ക്ക് നല്കിയ മുന്നറിയിപ്പില് പറയുന്നു.അതേസമയം, സുരക്ഷാ നിര്ദ്ദേശം നിലനില്ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള് പറന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് സുരക്ഷാ ഏജന്സികളുടെ നിഗമനം.തലസ്ഥാനത്ത് ഡ്രോണ് കാണപ്പെട്ടതിന്റെ ദൃശ്യങ്ങള് വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജന്സികള്ക്ക് കൈമാറി.ഡ്രോണ് പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ഐ.എസ്.ആര്.ഒ, റാ, ഡി.ആര്.ഡി.ഒ, മിലിട്ടറി ഇന്റലിജന്സ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങള് നല്കിയത്.ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാന്കൂടിയാണ് സൂക്ഷ്മ പരിശോധന.തന്ത്രപ്രധാനമായ മേഖലകളില് ഡ്രോണ് പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജന്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കോസ്റ്റ്ഗാര്ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷന് എന്നിവയ്ക്കടുത്തു കൂടി ഡ്രോണ് പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്.ജനവാസ മേഖലകളില് വെടിവച്ചിടാന് പ്രയാസമാണ്.സൈനിക മേഖലകളില് ഡ്രോണ് വെടിവച്ചിടാന് സൈനികര്ക്ക് അനുമതി ആവശ്യമില്ല.അനധികൃത ഡ്രോണുകള് പറത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന്.അദ്ദേഹം കൂട്ടിച്ചേർത്തു.20 ല് ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളൂ; മുഖ്യന്ത്രി പിണറായി വിജയന് ### Headline : ഡ്രോണ് : സംശയം തോന്നുന്നവയെ വെടിവച്ചിടാന് കേന്ദ്ര നിര്ദ്ദേശം
12
വനുമൊത്തുമുള്ള സൈലന്സ് എന്ന ചിത്രത്തിലാണ് താരമിപ്പോള് അഭിനയിച്ച് കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് നടി അനുഷ്കയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില് പരിക്കേറ്റെന്ന വാര്ത്തകള് വന്നത്.ചിരഞ്ജീവി നായകനായി എത്തുന്ന സെയ് നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില് താരത്തിന്റെ കാലിന് പരിക്കേറ്റുവെന്നും ഡോക്ടര്മാര് കുറച്ചുകാലം വിശ്രമം നിര്ദേശിച്ചിരിക്കുകയാണ് എന്നുമാണ് റിപ്പോര്ട്ടുകള് വന്നത്.അതേസമയം തനിക്ക് കുഴപ്പമൊന്നുമില്ലെന്നും താന് പൂര്ണ്ണ ആരോഗ്യവതിയായി ഇരിക്കുവാണെന്നും ഇപ്പോള് സിയാറ്റിലില് ഷൂട്ടിങില് ആണുമെന്നാണ് താരം ഇന്സ്റ്റഗ്രാമില് കുറിച്ചത്.നിരവധി ആരാധകരാണ് താരത്തിന് ആരോഗ്യ പൂര്ണ്ണമായ ജീവിതം ആശ്വസിച്ച് കൊണ്ട് മെസേജ് ചെയ്തത്.മാധവനുമൊത്തുമുള്ള സൈലന്സ് എന്ന ചിത്രത്തിലാണ് താരമിപ്പോള് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.ചിത്രത്തില് സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി എത്തുന്നത്.ചിത്രത്തില് ചിരഞ്ജീവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്ക ഷെട്ടിയാണ്.സുരേന്ദ്രര് റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്.ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില് യുദ്ധ രംഗത്തിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് 50 കോടി രൂപയാണ്.ചിത്രത്തില് ചിരഞ്ജീവിയുടെ ഗുരുവായി എത്തുന്നത് ബിഗ് ബി ആണ്.നയന്താരയാണ് നായിക.റാം ചരണാണ് ചിത്രം നിര്മ്മിക്കുന്നത്.ഒക്ടോബര് രണ്ടിന് ചിത്രം തീയ്യേറ്ററുകളില് എത്തുമെന്നാണ് റിപ്പോര്ട്ട്
ചിത്രീകരണത്തിനിടയില് പരിക്കേറ്റെന്ന റിപ്പോര്ട്ട്; സുഖമായി ഇരിക്കുന്നുവെന്ന് ആരാധകരോട് അനുഷ്ക
https://bignewskerala.com/2019/06/28/anushka-about-health/40842/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വനുമൊത്തുമുള്ള സൈലന്സ് എന്ന ചിത്രത്തിലാണ് താരമിപ്പോള് അഭിനയിച്ച് കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് നടി അനുഷ്കയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില് പരിക്കേറ്റെന്ന വാര്ത്തകള് വന്നത്.ചിരഞ്ജീവി നായകനായി എത്തുന്ന സെയ് നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില് താരത്തിന്റെ കാലിന് പരിക്കേറ്റുവെന്നും ഡോക്ടര്മാര് കുറച്ചുകാലം വിശ്രമം നിര്ദേശിച്ചിരിക്കുകയാണ് എന്നുമാണ് റിപ്പോര്ട്ടുകള് വന്നത്.അതേസമയം തനിക്ക് കുഴപ്പമൊന്നുമില്ലെന്നും താന് പൂര്ണ്ണ ആരോഗ്യവതിയായി ഇരിക്കുവാണെന്നും ഇപ്പോള് സിയാറ്റിലില് ഷൂട്ടിങില് ആണുമെന്നാണ് താരം ഇന്സ്റ്റഗ്രാമില് കുറിച്ചത്.നിരവധി ആരാധകരാണ് താരത്തിന് ആരോഗ്യ പൂര്ണ്ണമായ ജീവിതം ആശ്വസിച്ച് കൊണ്ട് മെസേജ് ചെയ്തത്.മാധവനുമൊത്തുമുള്ള സൈലന്സ് എന്ന ചിത്രത്തിലാണ് താരമിപ്പോള് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.ചിത്രത്തില് സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി എത്തുന്നത്.ചിത്രത്തില് ചിരഞ്ജീവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്ക ഷെട്ടിയാണ്.സുരേന്ദ്രര് റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്.ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില് യുദ്ധ രംഗത്തിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് 50 കോടി രൂപയാണ്.ചിത്രത്തില് ചിരഞ്ജീവിയുടെ ഗുരുവായി എത്തുന്നത് ബിഗ് ബി ആണ്.നയന്താരയാണ് നായിക.റാം ചരണാണ് ചിത്രം നിര്മ്മിക്കുന്നത്.ഒക്ടോബര് രണ്ടിന് ചിത്രം തീയ്യേറ്ററുകളില് എത്തുമെന്നാണ് റിപ്പോര്ട്ട് ### Headline : ചിത്രീകരണത്തിനിടയില് പരിക്കേറ്റെന്ന റിപ്പോര്ട്ട്; സുഖമായി ഇരിക്കുന്നുവെന്ന് ആരാധകരോട് അനുഷ്ക
13
മറയൂര്: മറയൂരിലെ നിരവധി സിപിഎം പ്രവര്ത്തകര് ബിജെപിയില് ചേര്ന്നു.അഭിമന്യൂകേസിലെ യഥാര്ത്ഥ പ്രതികളെ അറസ്റ് ചെയ്യാതെ ഭീകരവാദികള്ക്ക് കേരളത്തില് വളരാന് അവസരം ഒരുക്കുന്ന സമീപനമാണ് സി പി എം തുടരുന്നതെന്നും അത്തരം സാഹചര്യത്തില് പാര്ട്ടിയില് തുടരുന്നതിന് താല്പര്യമില്ലെന്നും ചൂണ്ടികാട്ടിയാണ് സിപിഎം ഏരിയകമ്മിറ്റി അംഗമായ സുശീലയുടെ നേതൃത്വത്തില് നിരവധി സിപിഎം പ്രവര്ത്തകര് പാര്ട്ടിവിട്ട് ബിജെപിയില് ചേര്ന്നത്.ശബരിമല സ്ത്രീ പ്രവേശനം, മീശ നോവല് വിഷയം എന്നിവയില് സിപി എം സ്വീകരിച്ച ക്ഷേത്രവിരുദ്ധ നിലപാട് അംഗീകരിക്കനാകില്ലെന്നും സുശീല പറഞ്ഞു.സി പി എം പ്രാദേശിക നേതാക്കളായ എം.രാജു, രാജി, പട്ടന്, മുത്തു എന്നിവരുടെ നേതൃത്വത്തിലാണ് നിരവധിപേര് സി പി എം ല് നിന്നും ബി െജ പി യിലേക്ക് കൂടുമാറിയത്.ഐ എന് റ്റി യു സി നേതാവായ മനോജിന്റെ നേതൃത്വത്തില് നിരവധി കോണ്ഗ്രസ് പ്രവര്ത്തകരും ബി ജെ പിയില് ചേര്ന്നു.ബിജെപി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്.സുരേഷിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് വച്ച് ബി ജെ പി ഇടുക്കി പാര്ലിമെന്റ് മണ്ഡലം കണ്വീനറും, സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.വേലുക്കുട്ടന് പ്രവര്ത്തകരെ പാര്ട്ടിയിലേക്ക് സ്വീകരിച്ചു.തോട്ടംമേഖലയിലടക്കം ബി ജെ പി പാര്ട്ടി പ്രവര്ത്തനം ശക്തിപെടുത്തുമെന്നും പി എ വേലുക്കുട്ടന് പറഞ്ഞു.നിരവധി നേതാക്കള് യോഗത്തില് പങ്കെടുത്തു
അഭിമന്യൂ കൊലപാതകം: സിപിഎം ഭീകരവാദികള്ക്ക് കേരളത്തില് വളരാന് അവസരം നല്കുന്നു. സിപിഎം പ്രാദേശിക അംഗങ്ങള് ബിജെപിയിലേക്ക്... കൂടുമാറിയത് സിപിഎം നിലപാടുകളെ വിമര്ശിച്ച്
https://malayalam.oneindia.com/news/ernakulam/idukki-local-news-abhimanyu-murder-and-cpm-207121.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മറയൂര്: മറയൂരിലെ നിരവധി സിപിഎം പ്രവര്ത്തകര് ബിജെപിയില് ചേര്ന്നു.അഭിമന്യൂകേസിലെ യഥാര്ത്ഥ പ്രതികളെ അറസ്റ് ചെയ്യാതെ ഭീകരവാദികള്ക്ക് കേരളത്തില് വളരാന് അവസരം ഒരുക്കുന്ന സമീപനമാണ് സി പി എം തുടരുന്നതെന്നും അത്തരം സാഹചര്യത്തില് പാര്ട്ടിയില് തുടരുന്നതിന് താല്പര്യമില്ലെന്നും ചൂണ്ടികാട്ടിയാണ് സിപിഎം ഏരിയകമ്മിറ്റി അംഗമായ സുശീലയുടെ നേതൃത്വത്തില് നിരവധി സിപിഎം പ്രവര്ത്തകര് പാര്ട്ടിവിട്ട് ബിജെപിയില് ചേര്ന്നത്.ശബരിമല സ്ത്രീ പ്രവേശനം, മീശ നോവല് വിഷയം എന്നിവയില് സിപി എം സ്വീകരിച്ച ക്ഷേത്രവിരുദ്ധ നിലപാട് അംഗീകരിക്കനാകില്ലെന്നും സുശീല പറഞ്ഞു.സി പി എം പ്രാദേശിക നേതാക്കളായ എം.രാജു, രാജി, പട്ടന്, മുത്തു എന്നിവരുടെ നേതൃത്വത്തിലാണ് നിരവധിപേര് സി പി എം ല് നിന്നും ബി െജ പി യിലേക്ക് കൂടുമാറിയത്.ഐ എന് റ്റി യു സി നേതാവായ മനോജിന്റെ നേതൃത്വത്തില് നിരവധി കോണ്ഗ്രസ് പ്രവര്ത്തകരും ബി ജെ പിയില് ചേര്ന്നു.ബിജെപി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്.സുരേഷിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് വച്ച് ബി ജെ പി ഇടുക്കി പാര്ലിമെന്റ് മണ്ഡലം കണ്വീനറും, സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.വേലുക്കുട്ടന് പ്രവര്ത്തകരെ പാര്ട്ടിയിലേക്ക് സ്വീകരിച്ചു.തോട്ടംമേഖലയിലടക്കം ബി ജെ പി പാര്ട്ടി പ്രവര്ത്തനം ശക്തിപെടുത്തുമെന്നും പി എ വേലുക്കുട്ടന് പറഞ്ഞു.നിരവധി നേതാക്കള് യോഗത്തില് പങ്കെടുത്തു ### Headline : അഭിമന്യൂ കൊലപാതകം: സിപിഎം ഭീകരവാദികള്ക്ക് കേരളത്തില് വളരാന് അവസരം നല്കുന്നു. സിപിഎം പ്രാദേശിക അംഗങ്ങള് ബിജെപിയിലേക്ക്... കൂടുമാറിയത് സിപിഎം നിലപാടുകളെ വിമര്ശിച്ച്
14
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് തകര്ന്നത് പ്രതിപക്ഷ പാര്ട്ടികള്ക്ക് ഗുണകരമാകുമെന്ന് കെസിആറിന്റെ മകന് കെടി രാമറാവു.തെലങ്കാന രാഷ്ട്രസമിതിയുടെ വര്ക്കിംഗ് പ്രസിഡന്റ് കൂടിയാണ് രാമറാവു.പ്രാദേശിക പാര്ട്ടികള്ക്ക് പ്രതിപക്ഷമെന്ന നിലയില് ഒരുപാട് കാര്യങ്ങള് ലോക്സഭയില് ചെയ്യാനാവും.കോണ്ഗ്രസ് തിരഞ്ഞെടുപ്പില് തകര്ന്നടിഞ്ഞത് ലോക്സഭയിലെ അവരുടെ പ്രകടനത്തെയും ബാധിക്കുമെന്ന് രാമറാവു പറഞ്ഞു.പ്രാദേശിക പാര്ട്ടികള് എല്ലാവര്ക്കും കൂടി കോണ്ഗ്രസിനേക്കാള് കൂടുതല് സീറ്റുകളും വോട്ടുകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.ലോക്സഭാ തിരഞ്ഞെടുപ്പില് ജനങ്ങള് മോദിയില് വിശ്വസിച്ചത് കൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തത്.എന്നാല് തിരഞ്ഞെടുപ്പ് ഫലത്തില് ടിആര്എസിന് ആശങ്കകളില്ലെന്നും രാമറാവു പറഞ്ഞു.അതേസമയം തെലങ്കാനയില് ടിആര്എസ് തൂത്തുവാരുമെന്ന് കരുതിയിരുന്നെങ്കിലും ഇത്തവണ മികച്ച നേട്ടമുണ്ടാക്കാന് ബിജെപിക്കാണ് സാധിച്ചത്.16 സീറ്റുകള് വരെ ലഭിക്കുമെന്ന് പാര്ട്ടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.എന്നാല് ഫലത്തില് മാറ്റമുണ്ടായി.പാര്ട്ടിക്ക് നാലര ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി.അതുകൊണ്ട് ഏഴ് സീറ്റുകള് കുറഞ്ഞെന്നും കെടിആര് പറഞ്ഞു.ടിആര്എസ്സിന് 9 സീറ്റുകളാണ് സംസ്ഥാനത്ത് നിന്ന് ലഭിച്ചത്.തെലങ്കാനയില് 17 സീറ്റുകളാണ് ഉള്ളത്.ബിജെപിയുടെ വിജയത്തില് ചില സംശയങ്ങളുണ്ടെന്നും കെടിആര് പറഞ്ഞു.ടിആര്എസിന്റെ കോട്ടയായ ആദിലാബാദില് ബിജെപി വിജയിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്.നിസാമാബാദില് കെസിആറിന്റെ മകള് കവിതയും പരാജയപ്പെട്ടിരുന്നു.ബിജെപിയും കോണ്ഗ്രസും ചേര്ന്ന് അവരെ പരാജയപ്പെടുത്താനായി 175 രാഷ്ട്രീയ പ്രവര്ത്തകരെ കര്ഷകരാണെന്ന വ്യാജേന രംഗത്തിറക്കിയെന്ന് കെടിആര് ആരോപിച്ചു.ഇത് തോല്വിക്ക് പ്രധാന കാരണമായതെന്നാണ് വിലയിരുത്തല്.താങ്ങുവില സംബന്ധിച്ച പ്രതിഷേധമാണ് കര്ഷകര് ഇവര്ക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമായത്
ലോക്സഭയില് പ്രതിപക്ഷം തിളങ്ങും, കോണ്ഗ്രസ് തകര്ന്നത് ഗുണകരമായെന്ന് കെസിആറിന്റെ മകന്
https://malayalam.oneindia.com/news/india/regional-parties-have-crucial-role-in-opposition-says-kcrs-son-226512.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് തകര്ന്നത് പ്രതിപക്ഷ പാര്ട്ടികള്ക്ക് ഗുണകരമാകുമെന്ന് കെസിആറിന്റെ മകന് കെടി രാമറാവു.തെലങ്കാന രാഷ്ട്രസമിതിയുടെ വര്ക്കിംഗ് പ്രസിഡന്റ് കൂടിയാണ് രാമറാവു.പ്രാദേശിക പാര്ട്ടികള്ക്ക് പ്രതിപക്ഷമെന്ന നിലയില് ഒരുപാട് കാര്യങ്ങള് ലോക്സഭയില് ചെയ്യാനാവും.കോണ്ഗ്രസ് തിരഞ്ഞെടുപ്പില് തകര്ന്നടിഞ്ഞത് ലോക്സഭയിലെ അവരുടെ പ്രകടനത്തെയും ബാധിക്കുമെന്ന് രാമറാവു പറഞ്ഞു.പ്രാദേശിക പാര്ട്ടികള് എല്ലാവര്ക്കും കൂടി കോണ്ഗ്രസിനേക്കാള് കൂടുതല് സീറ്റുകളും വോട്ടുകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.ലോക്സഭാ തിരഞ്ഞെടുപ്പില് ജനങ്ങള് മോദിയില് വിശ്വസിച്ചത് കൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തത്.എന്നാല് തിരഞ്ഞെടുപ്പ് ഫലത്തില് ടിആര്എസിന് ആശങ്കകളില്ലെന്നും രാമറാവു പറഞ്ഞു.അതേസമയം തെലങ്കാനയില് ടിആര്എസ് തൂത്തുവാരുമെന്ന് കരുതിയിരുന്നെങ്കിലും ഇത്തവണ മികച്ച നേട്ടമുണ്ടാക്കാന് ബിജെപിക്കാണ് സാധിച്ചത്.16 സീറ്റുകള് വരെ ലഭിക്കുമെന്ന് പാര്ട്ടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.എന്നാല് ഫലത്തില് മാറ്റമുണ്ടായി.പാര്ട്ടിക്ക് നാലര ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി.അതുകൊണ്ട് ഏഴ് സീറ്റുകള് കുറഞ്ഞെന്നും കെടിആര് പറഞ്ഞു.ടിആര്എസ്സിന് 9 സീറ്റുകളാണ് സംസ്ഥാനത്ത് നിന്ന് ലഭിച്ചത്.തെലങ്കാനയില് 17 സീറ്റുകളാണ് ഉള്ളത്.ബിജെപിയുടെ വിജയത്തില് ചില സംശയങ്ങളുണ്ടെന്നും കെടിആര് പറഞ്ഞു.ടിആര്എസിന്റെ കോട്ടയായ ആദിലാബാദില് ബിജെപി വിജയിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്.നിസാമാബാദില് കെസിആറിന്റെ മകള് കവിതയും പരാജയപ്പെട്ടിരുന്നു.ബിജെപിയും കോണ്ഗ്രസും ചേര്ന്ന് അവരെ പരാജയപ്പെടുത്താനായി 175 രാഷ്ട്രീയ പ്രവര്ത്തകരെ കര്ഷകരാണെന്ന വ്യാജേന രംഗത്തിറക്കിയെന്ന് കെടിആര് ആരോപിച്ചു.ഇത് തോല്വിക്ക് പ്രധാന കാരണമായതെന്നാണ് വിലയിരുത്തല്.താങ്ങുവില സംബന്ധിച്ച പ്രതിഷേധമാണ് കര്ഷകര് ഇവര്ക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമായത് ### Headline : ലോക്സഭയില് പ്രതിപക്ഷം തിളങ്ങും, കോണ്ഗ്രസ് തകര്ന്നത് ഗുണകരമായെന്ന് കെസിആറിന്റെ മകന്
15
കാസർഗോഡ്: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവില് സപ്ലൈ കോര്പ്പറേഷന് നടത്തി വരുന്ന ഇടപെടലുകള് മികച്ചതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.സപ്ലൈകോ കാസര്കോട് ഡിപ്പോയുടെ ആഭിമുഖ്യത്തില് കാസര്കോട് എംജി റോഡിലെ വി പി ടവറില് ആരംഭിച്ച ജില്ലാതല ഓണം ഫെയര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്ക്കുള്പ്പെടെ സബ്സിഡിയോടു കൂടി അവശ്യസാധനങ്ങള് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിനാണ് സര്ക്കാര് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്.ഇതിനായി സപ്ലൈകോ വഴി കോടികളാണ് സാധാരണക്കാര്ക്ക് സബ്സിഡിയായി ലഭ്യമാവുന്നത്.ജില്ലയില് മാവേലി സ്റ്റോറുകള് ഇല്ലാത്ത പഞ്ചായത്തുകളില് സപ്ലൈകോ വിപണന കേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനുള്ള നടപടികള് പുരോഗമിച്ചു വരുകയാണ്.കഴിഞ്ഞ വര്ഷം വന്നു ഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തില് നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ ഈ വര്ഷവും പ്രളയ ദുരന്തമുണ്ടാവുന്നത്.ഇത് കാര്ഷിക മേഖലയില് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് സൃഷ്ടിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യത്തില് സപ്ലൈകോയുടെ ഓണം ഫെയറുകള് പൊതുജനങ്ങള്ക്ക് വളരെ വലിയ ആശ്വാസം നല്കും.പൊതുവിപണിയില് നിന്നും താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധന സാമഗ്രികള് ലഭിക്കുന്ന ഓണം ഫെയറുകള് ജനങ്ങള് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഹൃദ്യമായി ഓണം ആഘോഷിക്കുന്നതിന് ഓണം ഫെയര് ഉപകാരപ്പെടുമെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച എന് എ നെല്ലിക്കുന്ന് എംഎല്എ പറഞ്ഞു.പ്രളയ ദുരന്തത്തെ ഒന്നിച്ച് തരണം ചെയ്ത കേരള ജനതയ്ക്ക് സന്തോഷപൂര്ണമായ ഓണം ആഘോഷിക്കാന് സപ്ലൈകോ നടത്തുന്ന പ്രവര്ത്തനങ്ങള് മഹത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു
വിലക്കയറ്റം നിയന്ത്രിക്കാന് സപ്ലൈകോ നടത്തുന്നത് മികച്ച ഇടപെടലുകള് : ഇ ചന്ദ്രശേഖരന്
https://www.malayalamexpress.in/archives/787337/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസർഗോഡ്: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവില് സപ്ലൈ കോര്പ്പറേഷന് നടത്തി വരുന്ന ഇടപെടലുകള് മികച്ചതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.സപ്ലൈകോ കാസര്കോട് ഡിപ്പോയുടെ ആഭിമുഖ്യത്തില് കാസര്കോട് എംജി റോഡിലെ വി പി ടവറില് ആരംഭിച്ച ജില്ലാതല ഓണം ഫെയര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്ക്കുള്പ്പെടെ സബ്സിഡിയോടു കൂടി അവശ്യസാധനങ്ങള് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിനാണ് സര്ക്കാര് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്.ഇതിനായി സപ്ലൈകോ വഴി കോടികളാണ് സാധാരണക്കാര്ക്ക് സബ്സിഡിയായി ലഭ്യമാവുന്നത്.ജില്ലയില് മാവേലി സ്റ്റോറുകള് ഇല്ലാത്ത പഞ്ചായത്തുകളില് സപ്ലൈകോ വിപണന കേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനുള്ള നടപടികള് പുരോഗമിച്ചു വരുകയാണ്.കഴിഞ്ഞ വര്ഷം വന്നു ഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തില് നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ ഈ വര്ഷവും പ്രളയ ദുരന്തമുണ്ടാവുന്നത്.ഇത് കാര്ഷിക മേഖലയില് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് സൃഷ്ടിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യത്തില് സപ്ലൈകോയുടെ ഓണം ഫെയറുകള് പൊതുജനങ്ങള്ക്ക് വളരെ വലിയ ആശ്വാസം നല്കും.പൊതുവിപണിയില് നിന്നും താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധന സാമഗ്രികള് ലഭിക്കുന്ന ഓണം ഫെയറുകള് ജനങ്ങള് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഹൃദ്യമായി ഓണം ആഘോഷിക്കുന്നതിന് ഓണം ഫെയര് ഉപകാരപ്പെടുമെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച എന് എ നെല്ലിക്കുന്ന് എംഎല്എ പറഞ്ഞു.പ്രളയ ദുരന്തത്തെ ഒന്നിച്ച് തരണം ചെയ്ത കേരള ജനതയ്ക്ക് സന്തോഷപൂര്ണമായ ഓണം ആഘോഷിക്കാന് സപ്ലൈകോ നടത്തുന്ന പ്രവര്ത്തനങ്ങള് മഹത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു ### Headline : വിലക്കയറ്റം നിയന്ത്രിക്കാന് സപ്ലൈകോ നടത്തുന്നത് മികച്ച ഇടപെടലുകള് : ഇ ചന്ദ്രശേഖരന്
16
തിരുവനന്തപുരം: ബാലഭാസ്കറിനോടും കുടുംബത്തോടുമുള്ള ബന്ധം പങ്ക് വച്ച് ആര്ജെ ഫിറോസ്.തനിക്കേറ്റം പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനാണ് ബാലഭാസ്കര് എന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചിരിക്കുന്നു.ഒരിക്കല് ഫോണില് സംസാരിച്ചപ്പോള് 'കുഞ്ഞാവ എന്തെടുക്കുന്നു'? എന്ന ചോദ്യത്തിന് 'നെഞ്ചില് കിടന്ന് തല കുത്തി മറിയുവാ' എന്നായിരുന്നു ബാലഭാസ്കറിന്റെ മറുപടി എന്നും ഫിറോസ് ഓര്മ്മിക്കുന്നു.ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില് ആധിയും സങ്കടവും രേഖപ്പെടുത്തുന്നതോടൊപ്പം എത്രയും വേ?ഗം സുഖമാകട്ടെ എന്ന് പ്രാര്ത്ഥിക്കുകയും ചെയ്യുന്നുണ്ട് ഫിറോസ്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം: കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്.കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള് യുവജനോത്സവ വേദികളില് ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയില് എത്തുമ്പോള് ഏറ്റവും കൂടുതല് പ്രോത്സാഹിപ്പിച്ചവരില് ഒരാള്.ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു 18 വര്ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില് സര്ജറി മുറിയില് ഉള്ളത്.വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള് ഞാനും കേട്ടു.ചേച്ചി അപകട നില തരണം ചെയ്തു.ബാലുച്ചേട്ടന് സ്പൈനല് കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്.ബിപി ഒരുപാട് താഴെയും എല്ലുകള് ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സര്ജറിക്ക് കയറ്റിയിട്ടുണ്ട്.മലയാളക്കരയുടെ മുഴുവന് പ്രാര്ത്ഥനകളുണ്ട്.ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.പ്രളയ സമയത്തു ചേട്ടന് വിളിച്ചിരുന്നു.-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്.ഞാനും കൂടാം എന്റെ വയലിനുമായി.ക്യാമ്പുകളില് വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള് മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്ക്കുന്നു.നെഞ്ചില് കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി.മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള് ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.ആകെ സങ്കടം, ആധി
മലയാളക്കരയുടെ മുഴുവന് പ്രാര്ത്ഥനകളുണ്ട്; ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ' ; കണ്ണുനിറയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആര്ജെ ഫിറോസ്
https://bignewskerala.com/2018/09/26/rj-firoz-fb-post/16076/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ബാലഭാസ്കറിനോടും കുടുംബത്തോടുമുള്ള ബന്ധം പങ്ക് വച്ച് ആര്ജെ ഫിറോസ്.തനിക്കേറ്റം പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനാണ് ബാലഭാസ്കര് എന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചിരിക്കുന്നു.ഒരിക്കല് ഫോണില് സംസാരിച്ചപ്പോള് 'കുഞ്ഞാവ എന്തെടുക്കുന്നു'? എന്ന ചോദ്യത്തിന് 'നെഞ്ചില് കിടന്ന് തല കുത്തി മറിയുവാ' എന്നായിരുന്നു ബാലഭാസ്കറിന്റെ മറുപടി എന്നും ഫിറോസ് ഓര്മ്മിക്കുന്നു.ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില് ആധിയും സങ്കടവും രേഖപ്പെടുത്തുന്നതോടൊപ്പം എത്രയും വേ?ഗം സുഖമാകട്ടെ എന്ന് പ്രാര്ത്ഥിക്കുകയും ചെയ്യുന്നുണ്ട് ഫിറോസ്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം: കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്.കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള് യുവജനോത്സവ വേദികളില് ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയില് എത്തുമ്പോള് ഏറ്റവും കൂടുതല് പ്രോത്സാഹിപ്പിച്ചവരില് ഒരാള്.ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു 18 വര്ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില് സര്ജറി മുറിയില് ഉള്ളത്.വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള് ഞാനും കേട്ടു.ചേച്ചി അപകട നില തരണം ചെയ്തു.ബാലുച്ചേട്ടന് സ്പൈനല് കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്.ബിപി ഒരുപാട് താഴെയും എല്ലുകള് ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സര്ജറിക്ക് കയറ്റിയിട്ടുണ്ട്.മലയാളക്കരയുടെ മുഴുവന് പ്രാര്ത്ഥനകളുണ്ട്.ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.പ്രളയ സമയത്തു ചേട്ടന് വിളിച്ചിരുന്നു.-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്.ഞാനും കൂടാം എന്റെ വയലിനുമായി.ക്യാമ്പുകളില് വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള് മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്ക്കുന്നു.നെഞ്ചില് കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി.മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള് ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.ആകെ സങ്കടം, ആധി ### Headline : മലയാളക്കരയുടെ മുഴുവന് പ്രാര്ത്ഥനകളുണ്ട്; ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ' ; കണ്ണുനിറയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആര്ജെ ഫിറോസ്
17
ലണ്ടൻ :ദിവസവും ആയിരക്കണക്കിന് ഡോളർ വരെ നേടിക്കൊണ്ടിരുന്ന ചൂടൻ പോൺ താരം , ഒരുപാട് യുവാക്കളെ കോരിത്തരിപ്പിച്ച താരം ഇപ്പോള് സുവിശേഷ പ്രാസംഗികയായിരിക്കുകയാണ്.വിശ്വസിക്കാനാകുന്നില്ല അല്ലെ?.മാത്രമല്ല മറ്റ് പോണ് താരങ്ങളെ നേര്വഴിക്ക് നടത്താനുള്ള ശ്രമവും ഇവര് നടത്തുന്നതായാണ് റിപ്പോർട്ട്.ബ്രിട്ടിണി ഡെ ല മോറയാണ് പോണ് താരത്തില് നിന്നും സുവിശേഷ പ്രാസംഗികയായി മാറിയിരിക്കുന്നത്.ജെന്ന പ്രസ്ലി എന്നാണ് ഇന്സ്ട്രിയില് ഇവര് അറിയപ്പെട്ടിരുന്നത്.ആറ് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു.പലപ്പോഴും വാടക കൊടുക്കാന് പോലും സാധിക്കാതെ വന്നപ്പോള് ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു.പിന്നീടാണ് താരം പോണ് ഇന്ഡസ്ട്രിയില് എത്തിപ്പെടുന്നത്.പിന്നീട് അങ്ങോട്ട് 375 പോണ് വീഡിയോകളില് താരം അഭിനയിച്ചു.ലോകത്തിലെ ഏറ്റവും ചൂടന് പോണ്താരം എന്നാണ് ഇവര് അറിയപ്പെട്ടിരുന്നത്.ആയിരക്കണക്കിന് ഡോളറുകള് ഒരു മാസം മയക്കുമരുന്നുകള്ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര് പറയുന്നു.31 വയസുള്ള ബ്രിട്ടണി പള്ളിയില് പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു.തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന് ഇവര് തീരുമാനിക്കുകയായിരുന്നു.മാത്രമല്ല പോണ് താരങ്ങളെ നേര്വഴിക്ക് നടത്തുവാനായും ഇവര് ശ്രമിച്ചു.16 വയസിലാണ് ബ്രിട്ടണി പോണ് ഇന്ഡസ്ട്രിയില് എത്തുന്നത്.സുഹൃത്തിനൊപ്പം മെക്സിക്കോയിലേക്കുള്ള യാത്രക്കിടയിലാണ് ബ്രിട്ടണിയുടെ ജീവിതം കീഴ്മേല് മറിയുന്നത്.ഒരു നൈറ്റ്ക്ലബ്ബില് എത്തിയ ശേഷം മദ്യപിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ് ജീവിതം ആരംഭിക്കുന്നത്.തുടര്ന്ന് താരം എത്തി ചേര്ന്നത് അഡള്ട്ട് ചിത്രം നിര്മ്മാതാക്കളുടെ പക്കല് ആയിരുന്നു.ഇതോടെ താരം കുപ്രസിദ്ധയായി.രണ്ട് മാസത്തിന് ശേഷം ഇവര് ഹെറോയിന് അടിമയായി.പിന്നീട് ആറ് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടണി പോണ് ഇന്ഡ്സ്ട്രിയോട് വിടപറയുകയായിരുന്നു.പിന്നീട് പള്ളിയും പ്രാര്ത്ഥനകളുമായി ജീവിക്കുകയായിരുന്നു ഇവര്.തുടര്ന്ന് സുവിശേഷ പ്രാസംഗികയായി മാറാനും മറ്റ് അഡള്ട് താരങ്ങളെ നേര്വഴിക്ക് നടത്താനും ശ്രമിക്കുകയാണ് ബ്രിട്ടണി.യേശു പോൺ താരങ്ങളെ സ്നേഹിക്കുന്നു എന്ന വാക്കുകൾ ഉള്ള ബുക്കുമായിട്ടാണ് ബ്രിട്ടണിയുടെ ഫോട്ടോ ഇപ്പോൾ പ്രചരിക്കുന്നത് കോടതി ഭാഷ മലയാളത്തില്: നടപടികള് വേഗത്തിലാക്കാൻ തീരുമാനം
അന്ന് ചൂടന് പോണ് താരം, ഇന്ന് സുവിശേഷ പ്രാസംഗിക; പോണ് താരങ്ങളെ നേര്വഴിക്ക് നടത്താനുറച്ചു മുന് താരം
https://timeskerala.com/archives/118375
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലണ്ടൻ :ദിവസവും ആയിരക്കണക്കിന് ഡോളർ വരെ നേടിക്കൊണ്ടിരുന്ന ചൂടൻ പോൺ താരം , ഒരുപാട് യുവാക്കളെ കോരിത്തരിപ്പിച്ച താരം ഇപ്പോള് സുവിശേഷ പ്രാസംഗികയായിരിക്കുകയാണ്.വിശ്വസിക്കാനാകുന്നില്ല അല്ലെ?.മാത്രമല്ല മറ്റ് പോണ് താരങ്ങളെ നേര്വഴിക്ക് നടത്താനുള്ള ശ്രമവും ഇവര് നടത്തുന്നതായാണ് റിപ്പോർട്ട്.ബ്രിട്ടിണി ഡെ ല മോറയാണ് പോണ് താരത്തില് നിന്നും സുവിശേഷ പ്രാസംഗികയായി മാറിയിരിക്കുന്നത്.ജെന്ന പ്രസ്ലി എന്നാണ് ഇന്സ്ട്രിയില് ഇവര് അറിയപ്പെട്ടിരുന്നത്.ആറ് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു.പലപ്പോഴും വാടക കൊടുക്കാന് പോലും സാധിക്കാതെ വന്നപ്പോള് ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു.പിന്നീടാണ് താരം പോണ് ഇന്ഡസ്ട്രിയില് എത്തിപ്പെടുന്നത്.പിന്നീട് അങ്ങോട്ട് 375 പോണ് വീഡിയോകളില് താരം അഭിനയിച്ചു.ലോകത്തിലെ ഏറ്റവും ചൂടന് പോണ്താരം എന്നാണ് ഇവര് അറിയപ്പെട്ടിരുന്നത്.ആയിരക്കണക്കിന് ഡോളറുകള് ഒരു മാസം മയക്കുമരുന്നുകള്ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര് പറയുന്നു.31 വയസുള്ള ബ്രിട്ടണി പള്ളിയില് പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു.തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന് ഇവര് തീരുമാനിക്കുകയായിരുന്നു.മാത്രമല്ല പോണ് താരങ്ങളെ നേര്വഴിക്ക് നടത്തുവാനായും ഇവര് ശ്രമിച്ചു.16 വയസിലാണ് ബ്രിട്ടണി പോണ് ഇന്ഡസ്ട്രിയില് എത്തുന്നത്.സുഹൃത്തിനൊപ്പം മെക്സിക്കോയിലേക്കുള്ള യാത്രക്കിടയിലാണ് ബ്രിട്ടണിയുടെ ജീവിതം കീഴ്മേല് മറിയുന്നത്.ഒരു നൈറ്റ്ക്ലബ്ബില് എത്തിയ ശേഷം മദ്യപിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ് ജീവിതം ആരംഭിക്കുന്നത്.തുടര്ന്ന് താരം എത്തി ചേര്ന്നത് അഡള്ട്ട് ചിത്രം നിര്മ്മാതാക്കളുടെ പക്കല് ആയിരുന്നു.ഇതോടെ താരം കുപ്രസിദ്ധയായി.രണ്ട് മാസത്തിന് ശേഷം ഇവര് ഹെറോയിന് അടിമയായി.പിന്നീട് ആറ് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടണി പോണ് ഇന്ഡ്സ്ട്രിയോട് വിടപറയുകയായിരുന്നു.പിന്നീട് പള്ളിയും പ്രാര്ത്ഥനകളുമായി ജീവിക്കുകയായിരുന്നു ഇവര്.തുടര്ന്ന് സുവിശേഷ പ്രാസംഗികയായി മാറാനും മറ്റ് അഡള്ട് താരങ്ങളെ നേര്വഴിക്ക് നടത്താനും ശ്രമിക്കുകയാണ് ബ്രിട്ടണി.യേശു പോൺ താരങ്ങളെ സ്നേഹിക്കുന്നു എന്ന വാക്കുകൾ ഉള്ള ബുക്കുമായിട്ടാണ് ബ്രിട്ടണിയുടെ ഫോട്ടോ ഇപ്പോൾ പ്രചരിക്കുന്നത് കോടതി ഭാഷ മലയാളത്തില്: നടപടികള് വേഗത്തിലാക്കാൻ തീരുമാനം ### Headline : അന്ന് ചൂടന് പോണ് താരം, ഇന്ന് സുവിശേഷ പ്രാസംഗിക; പോണ് താരങ്ങളെ നേര്വഴിക്ക് നടത്താനുറച്ചു മുന് താരം
18
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്
ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
https://www.malayalamexpress.in/archives/753891/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ് ### Headline : ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
19
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില് എത്തി നില്ക്കുന്ന മഹാരാഷ്ട്ര യില് കോണ്ഗ്രസി നും എന്സിപിക്കും കനത്ത തിരിച്ചടി നല്കി ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു.ഇരു പാര്ട്ടികളില് നിന്നുമായി 3 എംഎല്എമാരാണ് ഞായറാഴ്ച ബിജെപിയില് ചേര്ന്നത്.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രണ്ടാം ഘട്ട മഹാജനദേശ് യാത്രയുടെ സമാപന ചടങ്ങില് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ബിജെപി പ്രവേശം.സതാരയില് നിന്നുള്ള കോണ്ഗ്രസ് എംഎല്എ ജയകുമാര് ഗൊരേ,മുന് എന്സിപി എംപി ധനഞ്ജയ് മഹ്ദിക് ,എംഎല്എയും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ തുല്ജാപൂര് മണ്ഡലം എംഎല്എ രാജ്നാഥ് സിംഗ് പാട്ടീല് എന്നിവരാണ് ബിജെപിയില് ചേര്ന്നത്.ഇവര്ക്കൊപ്പം രണ്ട് എന്ഡസിപി അംഗങ്ങളും ബിജെപിയില് ചേര്ന്നു.തിരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ ദിവസവുമെന്നോണമാണ് കോണ്ഗ്രസില് നിന്നും എന്സിപിയില് നിന്നും നേതാക്കള് ബിജെപിയിലേക്ക് ഒഴുകുന്നത്.എന്സിപി എംഎല് ശിവേന്ദ്ര സിംഗ് ബോസ്ലെ, സന്ദീപ് നായിക്, വൈഭവ് പിച്ചഡ് എന്നിവര് കഴിഞ്ഞ മാസം ബിജെപിയില് ചേര്ന്നിരുന്നു.ഇതുകൂടാതെ എംഎല്എമാരായ പാണ്ഡുരംഗ് ബറോറ, സച്ചിന് അഹിര് എന്നിവര് ശിവസേനയിലും ചേര്ന്നിരുന്നു.കോണ്ഗ്രസില് നിന്നും ഇതുവരെ 10 നേതാക്കളാണ് മഹാരാഷ്ട്രയില് പാര്ട്ടി വിട്ട് ബിജെപിയില് എത്തിയത്.ഇനി 15 എംഎല്എമാര് കൂടി ഉടന് ബിജെപിയില് എത്തുമെന്ന് നേതാക്കള് വെളുപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു.അതേസമം മഹാരാഷ്ട്രയില് ബിജെപി തങ്ങളുടെ വാതിലുകള് തുറന്നിട്ടാല് ശരദ് പവാറും പൃഥ്വിരാജ് ചൗഹാനും മാത്രമേ എന്സിപിയിലും കോണ്ഗ്രസിലും ബാക്കിയുണ്ടാവൂയെന്നും മറ്റുള്ളവര് എല്ലാം ബിജെപിയില് ചേരുമെന്നും അമിത് ഷാ വെല്ലുവിളിച്ചു
കോണ്ഗ്രസിനും എന്സിപിക്കും വീണ്ടും തിരിച്ചടി!! 3 എംഎല്എമാര് ബിജെപിയില് ചേര്ന്നു
https://malayalam.oneindia.com/news/india/three-more-leaders-from-ncp-and-congress-joins-bjp-232895.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില് എത്തി നില്ക്കുന്ന മഹാരാഷ്ട്ര യില് കോണ്ഗ്രസി നും എന്സിപിക്കും കനത്ത തിരിച്ചടി നല്കി ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു.ഇരു പാര്ട്ടികളില് നിന്നുമായി 3 എംഎല്എമാരാണ് ഞായറാഴ്ച ബിജെപിയില് ചേര്ന്നത്.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രണ്ടാം ഘട്ട മഹാജനദേശ് യാത്രയുടെ സമാപന ചടങ്ങില് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ബിജെപി പ്രവേശം.സതാരയില് നിന്നുള്ള കോണ്ഗ്രസ് എംഎല്എ ജയകുമാര് ഗൊരേ,മുന് എന്സിപി എംപി ധനഞ്ജയ് മഹ്ദിക് ,എംഎല്എയും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ തുല്ജാപൂര് മണ്ഡലം എംഎല്എ രാജ്നാഥ് സിംഗ് പാട്ടീല് എന്നിവരാണ് ബിജെപിയില് ചേര്ന്നത്.ഇവര്ക്കൊപ്പം രണ്ട് എന്ഡസിപി അംഗങ്ങളും ബിജെപിയില് ചേര്ന്നു.തിരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ ദിവസവുമെന്നോണമാണ് കോണ്ഗ്രസില് നിന്നും എന്സിപിയില് നിന്നും നേതാക്കള് ബിജെപിയിലേക്ക് ഒഴുകുന്നത്.എന്സിപി എംഎല് ശിവേന്ദ്ര സിംഗ് ബോസ്ലെ, സന്ദീപ് നായിക്, വൈഭവ് പിച്ചഡ് എന്നിവര് കഴിഞ്ഞ മാസം ബിജെപിയില് ചേര്ന്നിരുന്നു.ഇതുകൂടാതെ എംഎല്എമാരായ പാണ്ഡുരംഗ് ബറോറ, സച്ചിന് അഹിര് എന്നിവര് ശിവസേനയിലും ചേര്ന്നിരുന്നു.കോണ്ഗ്രസില് നിന്നും ഇതുവരെ 10 നേതാക്കളാണ് മഹാരാഷ്ട്രയില് പാര്ട്ടി വിട്ട് ബിജെപിയില് എത്തിയത്.ഇനി 15 എംഎല്എമാര് കൂടി ഉടന് ബിജെപിയില് എത്തുമെന്ന് നേതാക്കള് വെളുപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു.അതേസമം മഹാരാഷ്ട്രയില് ബിജെപി തങ്ങളുടെ വാതിലുകള് തുറന്നിട്ടാല് ശരദ് പവാറും പൃഥ്വിരാജ് ചൗഹാനും മാത്രമേ എന്സിപിയിലും കോണ്ഗ്രസിലും ബാക്കിയുണ്ടാവൂയെന്നും മറ്റുള്ളവര് എല്ലാം ബിജെപിയില് ചേരുമെന്നും അമിത് ഷാ വെല്ലുവിളിച്ചു ### Headline : കോണ്ഗ്രസിനും എന്സിപിക്കും വീണ്ടും തിരിച്ചടി!! 3 എംഎല്എമാര് ബിജെപിയില് ചേര്ന്നു
20
ഡെന്നീസ് 30 2017, 11:39 തിരുവനന്തപുരം: എംഎൽഎയ്ക്കും സബ് കളക്ടർക്കും പ്രണയസാക്ഷാത്ക്കാരം.അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരായി.കന്യാകുമാരിക്ക് സമീപം തക്കല ശ്രീ കുമാരകോവിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും രാവിലെ 9.30നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിൽ കെഎസ് ശബരീനാഥൻ ദിവ്യ എസ് അയ്യരെ താലി ചാർത്തി.അന്തരിച്ച മുൻ നിയമസഭ സ്പീക്കർ ജി കാർത്തികേയന്റെയും എംടി സുലേഖയുടെയും മകനാണ് കെഎസ് ശബരീനാഥൻ.തിരുവനന്തപുരം പാൽക്കുളങ്ങര ശ്രീചക്രയിൽ പിഎസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ എസ് അയ്യർ.കുമാരകോവിലിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീഷൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, ആന്റോ ആന്റണി എംപി, എസ് രാജേന്ദ്രൻ, ടിപി ശ്രീനിവാസൻ, ബിജു പ്രഭാകർ ഐഎഎസ് തുടങ്ങിയവരും പങ്കെടുത്തു.ഉച്ചയോടെ തക്കലയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങും.ശേഷം വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാരം നടക്കും.അരുവിക്കര നിയോജക മണ്ഡലത്തിലെ വിവാഹ സൽക്കാരം ജൂലായ് 2 ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആര്യനാട് ഓഡിറ്റോറിയത്തിലും നടക്കും
എംഎൽഎ സബ് കളക്ടറെ താലി ചാർത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി, ലളിതമായ ചടങ്ങുകൾ
https://malayalam.oneindia.com/news/kerala/ks-sabarinathan-divya-s-iyyer-got-married-175236.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡെന്നീസ് 30 2017, 11:39 തിരുവനന്തപുരം: എംഎൽഎയ്ക്കും സബ് കളക്ടർക്കും പ്രണയസാക്ഷാത്ക്കാരം.അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരായി.കന്യാകുമാരിക്ക് സമീപം തക്കല ശ്രീ കുമാരകോവിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും രാവിലെ 9.30നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിൽ കെഎസ് ശബരീനാഥൻ ദിവ്യ എസ് അയ്യരെ താലി ചാർത്തി.അന്തരിച്ച മുൻ നിയമസഭ സ്പീക്കർ ജി കാർത്തികേയന്റെയും എംടി സുലേഖയുടെയും മകനാണ് കെഎസ് ശബരീനാഥൻ.തിരുവനന്തപുരം പാൽക്കുളങ്ങര ശ്രീചക്രയിൽ പിഎസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ എസ് അയ്യർ.കുമാരകോവിലിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീഷൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, ആന്റോ ആന്റണി എംപി, എസ് രാജേന്ദ്രൻ, ടിപി ശ്രീനിവാസൻ, ബിജു പ്രഭാകർ ഐഎഎസ് തുടങ്ങിയവരും പങ്കെടുത്തു.ഉച്ചയോടെ തക്കലയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങും.ശേഷം വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാരം നടക്കും.അരുവിക്കര നിയോജക മണ്ഡലത്തിലെ വിവാഹ സൽക്കാരം ജൂലായ് 2 ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആര്യനാട് ഓഡിറ്റോറിയത്തിലും നടക്കും ### Headline : എംഎൽഎ സബ് കളക്ടറെ താലി ചാർത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി, ലളിതമായ ചടങ്ങുകൾ
21
മുംബൈ: മഹാരാഷ്ട്ര നിയമസഭയില് പ്രതിപക്ഷ നേതാവിന്റെ ജോലി കൃത്യമായി ചെയ്യാന് ദേവേന്ദ്ര ഫട്നാവിസ് തയ്യാറാവണമെന്ന് ശിവസേന.മുഖപത്രമായ സാമ്നയിലാണ് ഫട്നാവിസിനെ പരിഹസിച്ചിരിക്കുന്നത്.ഫട്നാവിസ് ബജറ്റ് സെഷന് തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്.പുതിയ സര്ക്കാരിന്റെ പ്രവര്ത്തനത്തെ ആദ്യ ബജറ്റ് സെഷനില് തന്നെ തടസ്സപ്പെടുത്താനാണ് ഫട്നാവിസ് ശ്രമിച്ചതെന്നും ശിവസേന കുറ്റപ്പെടുത്തി.പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ജോലി കൃത്യമായി നിര്വഹിച്ചാല്, ജനങ്ങളും ഓഫീസര്മാരും അദ്ദേഹത്തെ സമീപിക്കും.മുഖ്യമന്ത്രിയെ പോലെ തന്നെ പ്രതിപക്ഷ നേതാവിനെയും ജനങ്ങള് പ്രശംസിക്കും.അപ്പോള് മുഖ്യമന്ത്രിക്ക് തുല്യനായി അദ്ദേഹവും പരിഗണിക്കപ്പെടും.എന്നാല് പല കാര്യങ്ങളിലും അദ്ദേഹത്തിന് പരിമിതമായ അറിവുകള് മാത്രമാണ് ഉള്ളതെന്നും സാമ്നയിലെ ലേഖനത്തില് കുറ്റപ്പെടുത്തുന്നു.മഹാവികാസ് അഗാഡിയിലെ നേതാക്കളുമായി അദ്ദേഹം സംസാരിക്കണം.അവരില് നിന്ന് ചില പാഠങ്ങള് പഠിക്കാനുണ്ട്.അതേസമയം സഖ്യലെ മൂന്ന് പാര്ട്ടികളും തമ്മില് ചര്ച്ചകളൊന്നും നടക്കുന്നില്ലെന്ന ഫട്നാവിസിന്റെ ആരോപണം തള്ളിക്കളയുന്നതായും ശിവസേന പറഞ്ഞു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ചടങ്ങില് സംസ്ഥാനത്തെ കാര്യങ്ങള് ചര്ച്ച ചെയ്യാന് ഫട്നാവിസ് എത്തിയില്ല.അദ്ദേഹം വന്നിരുന്നെങ്കില് മഹാരാഷ്ട്രയുടെ നല്ലതിന് വേണ്ടി ചര്ച്ചകള് നടക്കുമായിരുന്നുവെന്നും ശിവസേന പറഞ്ഞു.മഹാസഖ്യത്തില് യാതൊരു പ്രശ്നങ്ങളുമില്ല.സര്ക്കാരിനെ അഞ്ച് വര്ഷത്തേക്ക് നയിക്കുകയാണ് സഖ്യത്തിലെ ഓരോ നേതാവും ചിന്തിക്കുന്നത്.പ്രതിപക്ഷത്തിന് ഇതുമായി ചേര്ന്ന് പോകാനാവില്ലെങ്കില്, ഒന്നും പറയാനില്ല.80 മണിക്കൂര് ഫട്നാവിസും മുഖ്യമന്ത്രിയായിരുന്നു.അന്ന് എന്ഫോഴ്സ്മെന്റുമായി പോലും അദ്ദേഹം ചര്ച്ച നടത്തിയിരുന്നു.എന്നാല് അന്ന് പ്രതിപക്ഷത്തിരുന്ന എന്സിപി, കോണ്ഗ്രസ്, ശിവസേന എന്നിവരുമായി ഒരു ചര്ച്ച പോലും നടത്തിയില്ലെന്നും ശിവസേന പറഞ്ഞു
മഹാരാഷ്ട്രയില് പ്രതിപക്ഷ നേതാവിന്റെ പണി കൃത്യമായി എടുക്കണം... ഫട്നാവിസിനെ ട്രോളി ശിവസേന
https://malayalam.oneindia.com/news/india/shiv-sena-taunts-fadnavis-on-80-hour-tenure-242721.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്ര നിയമസഭയില് പ്രതിപക്ഷ നേതാവിന്റെ ജോലി കൃത്യമായി ചെയ്യാന് ദേവേന്ദ്ര ഫട്നാവിസ് തയ്യാറാവണമെന്ന് ശിവസേന.മുഖപത്രമായ സാമ്നയിലാണ് ഫട്നാവിസിനെ പരിഹസിച്ചിരിക്കുന്നത്.ഫട്നാവിസ് ബജറ്റ് സെഷന് തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്.പുതിയ സര്ക്കാരിന്റെ പ്രവര്ത്തനത്തെ ആദ്യ ബജറ്റ് സെഷനില് തന്നെ തടസ്സപ്പെടുത്താനാണ് ഫട്നാവിസ് ശ്രമിച്ചതെന്നും ശിവസേന കുറ്റപ്പെടുത്തി.പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ജോലി കൃത്യമായി നിര്വഹിച്ചാല്, ജനങ്ങളും ഓഫീസര്മാരും അദ്ദേഹത്തെ സമീപിക്കും.മുഖ്യമന്ത്രിയെ പോലെ തന്നെ പ്രതിപക്ഷ നേതാവിനെയും ജനങ്ങള് പ്രശംസിക്കും.അപ്പോള് മുഖ്യമന്ത്രിക്ക് തുല്യനായി അദ്ദേഹവും പരിഗണിക്കപ്പെടും.എന്നാല് പല കാര്യങ്ങളിലും അദ്ദേഹത്തിന് പരിമിതമായ അറിവുകള് മാത്രമാണ് ഉള്ളതെന്നും സാമ്നയിലെ ലേഖനത്തില് കുറ്റപ്പെടുത്തുന്നു.മഹാവികാസ് അഗാഡിയിലെ നേതാക്കളുമായി അദ്ദേഹം സംസാരിക്കണം.അവരില് നിന്ന് ചില പാഠങ്ങള് പഠിക്കാനുണ്ട്.അതേസമയം സഖ്യലെ മൂന്ന് പാര്ട്ടികളും തമ്മില് ചര്ച്ചകളൊന്നും നടക്കുന്നില്ലെന്ന ഫട്നാവിസിന്റെ ആരോപണം തള്ളിക്കളയുന്നതായും ശിവസേന പറഞ്ഞു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ചടങ്ങില് സംസ്ഥാനത്തെ കാര്യങ്ങള് ചര്ച്ച ചെയ്യാന് ഫട്നാവിസ് എത്തിയില്ല.അദ്ദേഹം വന്നിരുന്നെങ്കില് മഹാരാഷ്ട്രയുടെ നല്ലതിന് വേണ്ടി ചര്ച്ചകള് നടക്കുമായിരുന്നുവെന്നും ശിവസേന പറഞ്ഞു.മഹാസഖ്യത്തില് യാതൊരു പ്രശ്നങ്ങളുമില്ല.സര്ക്കാരിനെ അഞ്ച് വര്ഷത്തേക്ക് നയിക്കുകയാണ് സഖ്യത്തിലെ ഓരോ നേതാവും ചിന്തിക്കുന്നത്.പ്രതിപക്ഷത്തിന് ഇതുമായി ചേര്ന്ന് പോകാനാവില്ലെങ്കില്, ഒന്നും പറയാനില്ല.80 മണിക്കൂര് ഫട്നാവിസും മുഖ്യമന്ത്രിയായിരുന്നു.അന്ന് എന്ഫോഴ്സ്മെന്റുമായി പോലും അദ്ദേഹം ചര്ച്ച നടത്തിയിരുന്നു.എന്നാല് അന്ന് പ്രതിപക്ഷത്തിരുന്ന എന്സിപി, കോണ്ഗ്രസ്, ശിവസേന എന്നിവരുമായി ഒരു ചര്ച്ച പോലും നടത്തിയില്ലെന്നും ശിവസേന പറഞ്ഞു ### Headline : മഹാരാഷ്ട്രയില് പ്രതിപക്ഷ നേതാവിന്റെ പണി കൃത്യമായി എടുക്കണം... ഫട്നാവിസിനെ ട്രോളി ശിവസേന
22
മക്ക: ഈ വര്ഷത്തെ ഹജ്ജ് കര്മത്തിനായി വിദേശ രാജ്യങ്ങളില് നിന്നെത്തിയത് 16.8 ലക്ഷം തീര്ഥാടകര്.കഴിഞ്ഞ വര്ഷത്തേക്കാള് രണ്ട് ശതമാനത്തിന്റെ വര്ധനവാണ് ഇത്തവണയുണ്ടായതെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം മേധാവി ജനറല് സുലൈമാന് ബിന് അബ്ദുല് അസീസ് അല് യഹ്യ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.വ്യോമ, കര, കടല് മാര്ഗ്ഗങ്ങളിലൂടെയുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്ത്തിയായതായും അദ്ദേഹം പറഞ്ഞു.ഈ വര്ഷം വ്യാഴാഴ്ച്ച ഉച്ചവരെയായി 16,84,629 വിദേശ ഹാജിമാരാണ് മക്കയിലും മദീനയിലുമായി എത്തിയത്.വിദേശ ഹാജിമാരുടെ വരവ് പൂര്ത്തിയായതോടെ ജിദ്ദ അന്ത്രാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്മിനല് താല്കാലികമായി അടച്ചു.ഇനി ഹജ്ജ് തീര്ഥാടനച്ചടങ്ങുകള്ക്കു ശേഷമാണ് ടെര്മിനല് പ്രവര്ത്തനം പുനരാരംഭിക്കുക.ജിദ്ദ, മദീന, തായിഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്മിനല് വഴി 15,84,085 വിദേശ ഹാജിമാരാണ് എത്തിച്ചേര്ന്നത്.കര അതിര്ത്തികള് വഴി 84,381 തീര്ഥാടകരും കപ്പല് മാര്ഗ്ഗം 16,163 പേരും പുണ്യഭൂമിയിലേക്കെത്തി.റെക്കോര്ഡ് ക്രമീകരണങ്ങളോടെ ചുരുങ്ങിയ സമയത്തിനുള്ളില് തന്നെ തീര്ത്ഥാടകര്ക്ക് എമിേ്രഗഷന് നടപടികള് പൂര്ത്തിയാക്കി വിമാനത്താവളത്തില് നിന്നും പുറത്തിറങ്ങാന് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വര്ഷം മൂന്നു മണിക്കൂറോളം എടുത്ത എമിഗ്രേഷന് നടപടികള്ക്ക് ഇത്തവണ 25 മിനുട്ട് മാത്രമേ ആവശ്യമായി വന്നുള്ളൂ.ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ വര്ഷം പുതുതായി നടപ്പിലാക്കിയ മക്ക റോഡ് പദ്ധതിയുടെ ഭാഗമായി 103,057 തീര്ഥാടകര് ഹജ്ജ് കര്മത്തിനായി എത്തി.ക്വലാലംപൂര്, ജക്കാര്ത്ത വിമാനത്താവളങ്ങളില് നിന്നാണ് ഇവര് എത്തിയത്.സൗദിയില് വിമാനം ഇറങ്ങിയ ശേഷം പൂര്ത്തിയാക്കേണ്ട ഇമിഗ്രേഷന് പരിശോധനകള്, കസ്റ്റംസ് ക്ലിയറന്സ്, മെഡിക്കല് പരിശോധന, ലഗേജ് പരിശോധന തുടങ്ങിയ നടപടികളെല്ലാം സ്വന്തം നാട്ടിലെ വിമാനത്താവളത്തില് വച്ചുതന്നെ പൂര്ത്തീകരിക്കുന്ന രീതിയാണ് മക്ക റോഡ് പദ്ധതി.വിഷന് 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന നാഷനല് ട്രാന്സ്ഫോര്മേഷന് പ്രോഗ്രാമിന്റെ ഭാഗമായാണ് മക്ക റോഡ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു
ഹജ്ജ് തീര്ഥാടനത്തിനായി വിദേശരാജ്യങ്ങളില് നിന്നുള്ളവരുടെ വരവ് പൂര്ത്തിയായി
https://malayalam.oneindia.com/news/international/foreign-haj-pilgrims-arrival-complete-207836.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മക്ക: ഈ വര്ഷത്തെ ഹജ്ജ് കര്മത്തിനായി വിദേശ രാജ്യങ്ങളില് നിന്നെത്തിയത് 16.8 ലക്ഷം തീര്ഥാടകര്.കഴിഞ്ഞ വര്ഷത്തേക്കാള് രണ്ട് ശതമാനത്തിന്റെ വര്ധനവാണ് ഇത്തവണയുണ്ടായതെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം മേധാവി ജനറല് സുലൈമാന് ബിന് അബ്ദുല് അസീസ് അല് യഹ്യ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.വ്യോമ, കര, കടല് മാര്ഗ്ഗങ്ങളിലൂടെയുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്ത്തിയായതായും അദ്ദേഹം പറഞ്ഞു.ഈ വര്ഷം വ്യാഴാഴ്ച്ച ഉച്ചവരെയായി 16,84,629 വിദേശ ഹാജിമാരാണ് മക്കയിലും മദീനയിലുമായി എത്തിയത്.വിദേശ ഹാജിമാരുടെ വരവ് പൂര്ത്തിയായതോടെ ജിദ്ദ അന്ത്രാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്മിനല് താല്കാലികമായി അടച്ചു.ഇനി ഹജ്ജ് തീര്ഥാടനച്ചടങ്ങുകള്ക്കു ശേഷമാണ് ടെര്മിനല് പ്രവര്ത്തനം പുനരാരംഭിക്കുക.ജിദ്ദ, മദീന, തായിഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്മിനല് വഴി 15,84,085 വിദേശ ഹാജിമാരാണ് എത്തിച്ചേര്ന്നത്.കര അതിര്ത്തികള് വഴി 84,381 തീര്ഥാടകരും കപ്പല് മാര്ഗ്ഗം 16,163 പേരും പുണ്യഭൂമിയിലേക്കെത്തി.റെക്കോര്ഡ് ക്രമീകരണങ്ങളോടെ ചുരുങ്ങിയ സമയത്തിനുള്ളില് തന്നെ തീര്ത്ഥാടകര്ക്ക് എമിേ്രഗഷന് നടപടികള് പൂര്ത്തിയാക്കി വിമാനത്താവളത്തില് നിന്നും പുറത്തിറങ്ങാന് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വര്ഷം മൂന്നു മണിക്കൂറോളം എടുത്ത എമിഗ്രേഷന് നടപടികള്ക്ക് ഇത്തവണ 25 മിനുട്ട് മാത്രമേ ആവശ്യമായി വന്നുള്ളൂ.ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ വര്ഷം പുതുതായി നടപ്പിലാക്കിയ മക്ക റോഡ് പദ്ധതിയുടെ ഭാഗമായി 103,057 തീര്ഥാടകര് ഹജ്ജ് കര്മത്തിനായി എത്തി.ക്വലാലംപൂര്, ജക്കാര്ത്ത വിമാനത്താവളങ്ങളില് നിന്നാണ് ഇവര് എത്തിയത്.സൗദിയില് വിമാനം ഇറങ്ങിയ ശേഷം പൂര്ത്തിയാക്കേണ്ട ഇമിഗ്രേഷന് പരിശോധനകള്, കസ്റ്റംസ് ക്ലിയറന്സ്, മെഡിക്കല് പരിശോധന, ലഗേജ് പരിശോധന തുടങ്ങിയ നടപടികളെല്ലാം സ്വന്തം നാട്ടിലെ വിമാനത്താവളത്തില് വച്ചുതന്നെ പൂര്ത്തീകരിക്കുന്ന രീതിയാണ് മക്ക റോഡ് പദ്ധതി.വിഷന് 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന നാഷനല് ട്രാന്സ്ഫോര്മേഷന് പ്രോഗ്രാമിന്റെ ഭാഗമായാണ് മക്ക റോഡ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു ### Headline : ഹജ്ജ് തീര്ഥാടനത്തിനായി വിദേശരാജ്യങ്ങളില് നിന്നുള്ളവരുടെ വരവ് പൂര്ത്തിയായി
README.md exists but content is empty. Use the Edit dataset card button to edit it.
Downloads last month
4
Edit dataset card