id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
101
ദില്ലി: ഗാന്ധി കുടുംബത്തിന് ദീര്ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ വെള്ളിയാഴ്ചയാണ് കേന്ദ്രസര്ക്കാര് പിന്വലിച്ചത്.കേന്ദ്രസർക്കാരിന്റെ സുരക്ഷാ പുനഃപരിശോധനാ യോഗത്തിലാണ് എസ്പിജി സുരക്ഷ നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തിട്ടുള്ളത്.ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനായ റോയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.എന്നാൽ സിആർപിഎഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ ഗാന്ധി കുടുംബത്തിന് ലഭിക്കും.ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്വലിച്ചു...ഇനി സെഡ് പ്ലസ് സുരക്ഷ, തീരുമാനം ഇങ്ങനെ 2019ലാണ് കേന്ദ്രസർക്കാർ എസ്പിജി സുരക്ഷയ്ക്കായി അനുവദിക്കുന്ന തുക കേന്ദ്രസർക്കാർ ഉയർത്തിയത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 411.68 കോടിയായിരുന്ന തുകയാണ് 2019-20 വർഷത്തിൽ 535 കോടിയാക്കി ഉയർത്തിയത്.2004നും 2013നും ഇടയിൽ കേന്ദ്രസർക്കാർ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിച്ചത് 1,800 കോടി രൂപയാണ്.മൻമോഹൻ സിംഗ്, അടൽബിഹാരി വാജ് പേയ് എന്നിവരുടെ എസ്പിജി സുരക്ഷയ്ക്കായി കേന്ദ്രം ചെലവിട്ട തുകയും ഇതിൽ ഉൾപ്പെടുന്നു.മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് നൽകിവന്നിരുന്ന എസ്പിജി സുരക്ഷയും നേരത്തെ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു.2017 മുതലാണ് സോണിയാ ഗാന്ധി ഉൾപ്പെട്ടെയുള്ള പ്രമുഖരുടെ എസ്പിജി സുരക്ഷ സംബന്ധിച്ച് പരിശോധനകൾ ആരംഭിച്ചത്.സുരക്ഷയ്ക്കായി ചെലവഴിക്കുന്ന പണത്തിന്റെ തോത് കുത്തനെ ഉയർന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം.ഇതോടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിന് വേണ്ടിയാണ് എസ്പിജി സുരക്ഷ സംബന്ധിച്ച് പുനപരിശോധനകൾ ആരംഭിച്ചത്.പ്രധാനമന്ത്രിമാരുടെയും മുൻ പ്രധാനമന്ത്രിമാരുടേയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 1985ൽ രാജ്യത്ത് എസ്പിജി സുരക്ഷ ഏർപ്പെടുത്തിയത്.പ്രധാമന്ത്രിമാരിൽ ചിലർക്കുള്ള ഭീഷണി കണക്കിലെടുത്തായിരുന്നു കേന്ദ്രനീക്കം.2017ൽ എസ്പിജി സുരക്ഷയുള്ളവരുടെ പട്ടികയിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഭാര്യ ഗുർശരൺ കൌറും ഉൾപ്പെട്ടു.മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ് പേയ് മകൾ നമിത ഭട്ടാചാര്യ, കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ഉൾപ്പെട്ടു
എസ്പിജി സുരക്ഷ പിൻവലിക്കൽ: കേന്ദ്രത്തിന് ലാഭം കോടികൾ, കേന്ദ്രത്തിന്റെ പുനപരിശോധനാ നീക്കം നിർണായകം
https://malayalam.oneindia.com/news/india/how-much-money-does-govt-save-by-withdrawing-spg-cover-to-gandhi-family-236509.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഗാന്ധി കുടുംബത്തിന് ദീര്ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ വെള്ളിയാഴ്ചയാണ് കേന്ദ്രസര്ക്കാര് പിന്വലിച്ചത്.കേന്ദ്രസർക്കാരിന്റെ സുരക്ഷാ പുനഃപരിശോധനാ യോഗത്തിലാണ് എസ്പിജി സുരക്ഷ നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തിട്ടുള്ളത്.ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനായ റോയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.എന്നാൽ സിആർപിഎഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ ഗാന്ധി കുടുംബത്തിന് ലഭിക്കും.ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്വലിച്ചു...ഇനി സെഡ് പ്ലസ് സുരക്ഷ, തീരുമാനം ഇങ്ങനെ 2019ലാണ് കേന്ദ്രസർക്കാർ എസ്പിജി സുരക്ഷയ്ക്കായി അനുവദിക്കുന്ന തുക കേന്ദ്രസർക്കാർ ഉയർത്തിയത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 411.68 കോടിയായിരുന്ന തുകയാണ് 2019-20 വർഷത്തിൽ 535 കോടിയാക്കി ഉയർത്തിയത്.2004നും 2013നും ഇടയിൽ കേന്ദ്രസർക്കാർ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിച്ചത് 1,800 കോടി രൂപയാണ്.മൻമോഹൻ സിംഗ്, അടൽബിഹാരി വാജ് പേയ് എന്നിവരുടെ എസ്പിജി സുരക്ഷയ്ക്കായി കേന്ദ്രം ചെലവിട്ട തുകയും ഇതിൽ ഉൾപ്പെടുന്നു.മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് നൽകിവന്നിരുന്ന എസ്പിജി സുരക്ഷയും നേരത്തെ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു.2017 മുതലാണ് സോണിയാ ഗാന്ധി ഉൾപ്പെട്ടെയുള്ള പ്രമുഖരുടെ എസ്പിജി സുരക്ഷ സംബന്ധിച്ച് പരിശോധനകൾ ആരംഭിച്ചത്.സുരക്ഷയ്ക്കായി ചെലവഴിക്കുന്ന പണത്തിന്റെ തോത് കുത്തനെ ഉയർന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം.ഇതോടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിന് വേണ്ടിയാണ് എസ്പിജി സുരക്ഷ സംബന്ധിച്ച് പുനപരിശോധനകൾ ആരംഭിച്ചത്.പ്രധാനമന്ത്രിമാരുടെയും മുൻ പ്രധാനമന്ത്രിമാരുടേയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 1985ൽ രാജ്യത്ത് എസ്പിജി സുരക്ഷ ഏർപ്പെടുത്തിയത്.പ്രധാമന്ത്രിമാരിൽ ചിലർക്കുള്ള ഭീഷണി കണക്കിലെടുത്തായിരുന്നു കേന്ദ്രനീക്കം.2017ൽ എസ്പിജി സുരക്ഷയുള്ളവരുടെ പട്ടികയിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഭാര്യ ഗുർശരൺ കൌറും ഉൾപ്പെട്ടു.മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ് പേയ് മകൾ നമിത ഭട്ടാചാര്യ, കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ഉൾപ്പെട്ടു ### Headline : എസ്പിജി സുരക്ഷ പിൻവലിക്കൽ: കേന്ദ്രത്തിന് ലാഭം കോടികൾ, കേന്ദ്രത്തിന്റെ പുനപരിശോധനാ നീക്കം നിർണായകം
102
ല് ഉത്തര്പ്രദേശിലെ ഉന്നാവോയില് നിന്നും പെണ്കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത മൂന്നുപേര്ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്പ്പിച്ചത്.ബി.ജെ.പി നേതാവ് കുല്ദീപ് സിങ് സെന്ഗാള് ലൈംഗികാതിക്രമം നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് പ്രതികള് പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്.നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിങ് എന്നിവര്ക്കെതിരെ തട്ടിക്കൊണ്ടു പോയതിനും ശുഭം സിങിനെതിരെ ലൈംഗിക അതിക്രമത്തിനുമാണ് പ്രതിപ്പട്ടികയില് പേരു ചേര്ത്തിരിക്കുന്നത്.മുഖ്യപ്രതി കുല്ദീപ് സിങിന്റെ സഹായിയായ ശശി സിങിന്റെ മകനാണ് ശുഭം സിങ്.സി.ബി.ഐയുടെ റിപ്പോര്ട്ട് ഇങ്ങനെ, 2017 ജൂണ് 17ന് പെണ്കുട്ടി കൂട്ട ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സി.ബി.ഐയുടെ റിപ്പോര്ട്ട്.ആ സമയത്ത് പെണ്കുട്ടിക്ക് പ്രായപൂര്ത്തിയായിട്ടുണ്ടായിരുന്നില്ല.കുല്ദീപ് സിങ് ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെയാണ് പെണ്കുട്ടിയെ കൂട്ട അതിക്രമത്തിന് ഇരയാക്കിയത്.സംഭവത്തെത്തുടര്ന്ന് വ്യാപകപ്രതിഷേധം ഉയര്ന്നതിന് പിന്നാലെ ആഗസ്റ്റില് കേസിലെ മുഖ്യ പ്രതി കുല്ദീപ് സിങ് സെന്ഗാറിനെ ബി.ജെ.പി പുറത്താക്കിയിരുന്നു.സെന്ഗാറിനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്ന്നിട്ടും അദ്ദേഹത്തെ ജയിലിലടച്ചപ്പോഴും ബി.ജെ.പി അദ്ദേഹത്തെ പാര്ട്ടിയില് നിന്നും പുറത്താക്കിയിരുന്നില്ല.ഉന്നാവോ അപകടത്തിന് പിന്നാലെ സെന്ഗാറിനെതിരെ സി.ബി.ഐ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള് ചുമത്തിയതോടെയാണ് ഇയാളെ പുറത്താക്കാന് ബി.ജെ.പി നേതൃത്വം നിര്ബന്ധിതരായത്.ഉന്നാവോ അപകടവുമായി ബന്ധപ്പെട്ട് 25 പേര്ക്കെതിരെയാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്.തമിഴ് ചിത്രം പപ്പിയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു
ഉന്നാവോ പീഡനക്കേസ്; സി.ബി.ഐ കുറ്റപത്രം സമര്പ്പിച്ചു
https://www.malayalamexpress.in/archives/855361/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ല് ഉത്തര്പ്രദേശിലെ ഉന്നാവോയില് നിന്നും പെണ്കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത മൂന്നുപേര്ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്പ്പിച്ചത്.ബി.ജെ.പി നേതാവ് കുല്ദീപ് സിങ് സെന്ഗാള് ലൈംഗികാതിക്രമം നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് പ്രതികള് പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്.നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിങ് എന്നിവര്ക്കെതിരെ തട്ടിക്കൊണ്ടു പോയതിനും ശുഭം സിങിനെതിരെ ലൈംഗിക അതിക്രമത്തിനുമാണ് പ്രതിപ്പട്ടികയില് പേരു ചേര്ത്തിരിക്കുന്നത്.മുഖ്യപ്രതി കുല്ദീപ് സിങിന്റെ സഹായിയായ ശശി സിങിന്റെ മകനാണ് ശുഭം സിങ്.സി.ബി.ഐയുടെ റിപ്പോര്ട്ട് ഇങ്ങനെ, 2017 ജൂണ് 17ന് പെണ്കുട്ടി കൂട്ട ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സി.ബി.ഐയുടെ റിപ്പോര്ട്ട്.ആ സമയത്ത് പെണ്കുട്ടിക്ക് പ്രായപൂര്ത്തിയായിട്ടുണ്ടായിരുന്നില്ല.കുല്ദീപ് സിങ് ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെയാണ് പെണ്കുട്ടിയെ കൂട്ട അതിക്രമത്തിന് ഇരയാക്കിയത്.സംഭവത്തെത്തുടര്ന്ന് വ്യാപകപ്രതിഷേധം ഉയര്ന്നതിന് പിന്നാലെ ആഗസ്റ്റില് കേസിലെ മുഖ്യ പ്രതി കുല്ദീപ് സിങ് സെന്ഗാറിനെ ബി.ജെ.പി പുറത്താക്കിയിരുന്നു.സെന്ഗാറിനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്ന്നിട്ടും അദ്ദേഹത്തെ ജയിലിലടച്ചപ്പോഴും ബി.ജെ.പി അദ്ദേഹത്തെ പാര്ട്ടിയില് നിന്നും പുറത്താക്കിയിരുന്നില്ല.ഉന്നാവോ അപകടത്തിന് പിന്നാലെ സെന്ഗാറിനെതിരെ സി.ബി.ഐ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള് ചുമത്തിയതോടെയാണ് ഇയാളെ പുറത്താക്കാന് ബി.ജെ.പി നേതൃത്വം നിര്ബന്ധിതരായത്.ഉന്നാവോ അപകടവുമായി ബന്ധപ്പെട്ട് 25 പേര്ക്കെതിരെയാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്.തമിഴ് ചിത്രം പപ്പിയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു ### Headline : ഉന്നാവോ പീഡനക്കേസ്; സി.ബി.ഐ കുറ്റപത്രം സമര്പ്പിച്ചു
103
ബെംഗളൂരു: ബംഗളുരുവിൽ അപകടകരമായി വാഹനമോടിച്ച് രണ്ടുപേരെ ഇടിച്ചിട്ട കേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ മുഹമ്മദ് നാലപ്പാടിന് ജാമ്യം.കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു മുഹമ്മദ് ഓടിച്ച ബെന്റ്ലി കാറിടിച്ച് രണ്ട് പേർക്ക് സാരമായ പരിക്കേറ്റത്.അപകടം നടന്ന ഉടൻ കാർ വഴിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു.പിറ്റേന്ന് രാവിലെ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി താനാണ് അപകടമുണ്ടാക്കിയതെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.എന്നാൽ സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് മുഹമ്മദിനെതിരെ കേസെടുക്കുകയായിരുന്നു.ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഹമ്മദ് സംഭവം നിഷേധിക്കുകയാണ് ഉണ്ടായത്.താൻ നിരപരാധിയാണ്.ആ രാത്രിയിൽ താൻ ലംബോർഗിനി ആണ് ഓടിച്ചത്.ഡ്രൈവറായ ബാലുവാണ് ബെന്റ്ലി ഓടിച്ച് വന്നത്.കേസിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും മുഹമ്മദ് പറഞ്ഞു.ലോകത്ത് ആദ്യമായുണ്ടായ കാറപകടമല്ല ഇതെന്നും മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഹമ്മദ് പറഞ്ഞു.രണ്ട് വർഷം മുമ്പ് ബംഗളുരുവിലെ പബ്ബിൽ വച്ച് വ്യവസായിയെ തല്ലിയ കേസിൽ 118 ദിവസം മുഹമ്മദ് ജയിലിൽ കഴിഞ്ഞിട്ടുണ്ട്.അന്ന് ബംഗളുരു ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി ആയിരുന്നു മുഹമ്മദ് നാലപ്പാട്.മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ നാലപ്പാട് അഹമ്മദ് ഹാരിസിന്റെ മകനാണ്.ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നു; നിരവധി പേർക്ക് പരിക്ക്
ലോകത്ത് ആദ്യമായാണോ കാറപകടം ഉണ്ടാകുന്നത്?; മാധ്യമങ്ങളോട് ക്ഷോഭിച്ച് എംഎൽഎയുടെ മകൻ
https://www.malayalamexpress.in/archives/1058500/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെംഗളൂരു: ബംഗളുരുവിൽ അപകടകരമായി വാഹനമോടിച്ച് രണ്ടുപേരെ ഇടിച്ചിട്ട കേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ മുഹമ്മദ് നാലപ്പാടിന് ജാമ്യം.കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു മുഹമ്മദ് ഓടിച്ച ബെന്റ്ലി കാറിടിച്ച് രണ്ട് പേർക്ക് സാരമായ പരിക്കേറ്റത്.അപകടം നടന്ന ഉടൻ കാർ വഴിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു.പിറ്റേന്ന് രാവിലെ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി താനാണ് അപകടമുണ്ടാക്കിയതെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.എന്നാൽ സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് മുഹമ്മദിനെതിരെ കേസെടുക്കുകയായിരുന്നു.ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഹമ്മദ് സംഭവം നിഷേധിക്കുകയാണ് ഉണ്ടായത്.താൻ നിരപരാധിയാണ്.ആ രാത്രിയിൽ താൻ ലംബോർഗിനി ആണ് ഓടിച്ചത്.ഡ്രൈവറായ ബാലുവാണ് ബെന്റ്ലി ഓടിച്ച് വന്നത്.കേസിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും മുഹമ്മദ് പറഞ്ഞു.ലോകത്ത് ആദ്യമായുണ്ടായ കാറപകടമല്ല ഇതെന്നും മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഹമ്മദ് പറഞ്ഞു.രണ്ട് വർഷം മുമ്പ് ബംഗളുരുവിലെ പബ്ബിൽ വച്ച് വ്യവസായിയെ തല്ലിയ കേസിൽ 118 ദിവസം മുഹമ്മദ് ജയിലിൽ കഴിഞ്ഞിട്ടുണ്ട്.അന്ന് ബംഗളുരു ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി ആയിരുന്നു മുഹമ്മദ് നാലപ്പാട്.മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ നാലപ്പാട് അഹമ്മദ് ഹാരിസിന്റെ മകനാണ്.ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നു; നിരവധി പേർക്ക് പരിക്ക് ### Headline : ലോകത്ത് ആദ്യമായാണോ കാറപകടം ഉണ്ടാകുന്നത്?; മാധ്യമങ്ങളോട് ക്ഷോഭിച്ച് എംഎൽഎയുടെ മകൻ
104
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് 'സമാന്തര' അന്വേഷണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്.ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര് ചമഞ്ഞ് ഫോണില് വിളിച്ച് നാട്ടുകാരില് നിന്ന് വിവരങ്ങള് ശേഖരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇത്തരം പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നവര്ക്കെതിരേ കര്ശന നടപടി കൈക്കൊള്ളുമെന്ന് കോഴിക്കോട് റൂറല് എസ്.പി കെ ജി സൈമണ് മുന്നറിയിപ്പ് നൽകി.പൊലിസ് മുന്നറിയിപ്പിന്റെ പൂര്ണരൂപം കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില് സമഗ്രമായ പൊലിസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ചിലര് ഈ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്വ്യൂ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി പല സ്ഥലങ്ങളില് നിന്നും പൊലീസിന് ലഭിച്ചു വരുന്നുണ്ട്.ഇങ്ങനെയുള്ള പ്രവര്ത്തി കേസന്വേഷണത്തെ ബാധിക്കുന്നതിനാലും നിയമവിരുദ്ധമായതിനാലും ഇത്തരം പ്രവര്ത്തികളില് നിന്നു പിന്മാറണമെന്നും അല്ലാത്തപക്ഷം ഇത്തരക്കാര്ക്കെതിരേ നിയമ നടപടികള് സ്വീകരിക്കുന്നതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്ത്തികള് ശ്രദ്ധയില്പെട്ടാല് എത്രയും പെട്ടെന്ന് തന്നെ പൊലീസില് അറിയിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ് ഐപിഎസ് അറിയിച്ചു
കൂടത്തായി കൊലപാതക പരമ്പര: 'സമാന്തര' അന്വേഷണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്
https://www.malayalamexpress.in/archives/864689/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് 'സമാന്തര' അന്വേഷണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്.ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര് ചമഞ്ഞ് ഫോണില് വിളിച്ച് നാട്ടുകാരില് നിന്ന് വിവരങ്ങള് ശേഖരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇത്തരം പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നവര്ക്കെതിരേ കര്ശന നടപടി കൈക്കൊള്ളുമെന്ന് കോഴിക്കോട് റൂറല് എസ്.പി കെ ജി സൈമണ് മുന്നറിയിപ്പ് നൽകി.പൊലിസ് മുന്നറിയിപ്പിന്റെ പൂര്ണരൂപം കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില് സമഗ്രമായ പൊലിസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ചിലര് ഈ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്വ്യൂ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി പല സ്ഥലങ്ങളില് നിന്നും പൊലീസിന് ലഭിച്ചു വരുന്നുണ്ട്.ഇങ്ങനെയുള്ള പ്രവര്ത്തി കേസന്വേഷണത്തെ ബാധിക്കുന്നതിനാലും നിയമവിരുദ്ധമായതിനാലും ഇത്തരം പ്രവര്ത്തികളില് നിന്നു പിന്മാറണമെന്നും അല്ലാത്തപക്ഷം ഇത്തരക്കാര്ക്കെതിരേ നിയമ നടപടികള് സ്വീകരിക്കുന്നതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്ത്തികള് ശ്രദ്ധയില്പെട്ടാല് എത്രയും പെട്ടെന്ന് തന്നെ പൊലീസില് അറിയിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ് ഐപിഎസ് അറിയിച്ചു ### Headline : കൂടത്തായി കൊലപാതക പരമ്പര: 'സമാന്തര' അന്വേഷണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്
105
അജ്മാൻ: തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക.നാസിൽ നൽകിയ ചെക്ക് കേസിൽ ആദ്യം തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാൽ അജ്മാൻ കോടതി ഹർജി തള്ളിക്കളഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് നാസിലിനെതിരെ ക്രിമിനൽ കേസ് നൽകാൻ തുഷാർ ഒരുങ്ങുന്നത്.ഏകദേശം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാർ പരാതിയിൽ ആരോപിക്കുന്നത്.ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കി."ഇത് കൃത്രിമരേഖ ഉണ്ടാക്കിയ കേസാണ്.എന്റെ അറിവില്ലാതെ മറ്റൊരാളുടെ പക്കൽ നിന്ന് ചെക്ക് വാങ്ങിയിട്ടാണ് എനിക്കെതിരെ കേസ് നൽകുന്നത്.ഇതിൽ ഗൂഢാലോചനയുണ്ട്.ഒമ്പത് മുതൽ പത്ത് വർഷക്കാലം മുന്നേയുള്ള, നിരോധിക്കപ്പെട്ട ചെക്ക് കൊണ്ട് പോയി, അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് എഴുതിവാങ്ങി, ഇങ്ങനൊരു കേസ് എനിക്കെതിരെ കെട്ടിച്ചമയ്ക്കുകയായിരുന്നു.യുഎഇയിലെ നിയമസംവിധാനങ്ങൾ വച്ച് ഇത് വളരെ ഗുരുതരമായ കുറ്റമാണ്.യുഎഇയിലെ സുതാര്യമായ നിയമസംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് 20 ദിവസം കൊണ്ട് തന്നെ നീതി കിട്ടിയത്", തുഷാർ പറയുന്നു.ഇത്തരമൊരു കേസിന് പിന്നിൽ നാസിലല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് കേസിൽ തീർച്ചയായും ഗൂഢാലോചനയുണ്ട് എന്നാണ് തുഷാർ മറുപടി നൽകിയത്.തന്റെ ലെറ്റർ ഹെഡ് എടുത്തു കൊണ്ടുപോയി, അതിൽ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കിയാണ് കേസ് നൽകിയത്.രേഖയിൽ ഫൊറൻസിക് പരിശോധന നടത്തിയാൽ അത് തെളിയുമെന്നും തുഷാർ പറഞ്ഞു
നാസിൽ അബ്ദുള്ളയ്ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കാൻ തുഷാർ വെള്ളാപ്പള്ളി
https://www.malayalamexpress.in/archives/801631/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അജ്മാൻ: തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക.നാസിൽ നൽകിയ ചെക്ക് കേസിൽ ആദ്യം തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാൽ അജ്മാൻ കോടതി ഹർജി തള്ളിക്കളഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് നാസിലിനെതിരെ ക്രിമിനൽ കേസ് നൽകാൻ തുഷാർ ഒരുങ്ങുന്നത്.ഏകദേശം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാർ പരാതിയിൽ ആരോപിക്കുന്നത്.ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കി."ഇത് കൃത്രിമരേഖ ഉണ്ടാക്കിയ കേസാണ്.എന്റെ അറിവില്ലാതെ മറ്റൊരാളുടെ പക്കൽ നിന്ന് ചെക്ക് വാങ്ങിയിട്ടാണ് എനിക്കെതിരെ കേസ് നൽകുന്നത്.ഇതിൽ ഗൂഢാലോചനയുണ്ട്.ഒമ്പത് മുതൽ പത്ത് വർഷക്കാലം മുന്നേയുള്ള, നിരോധിക്കപ്പെട്ട ചെക്ക് കൊണ്ട് പോയി, അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് എഴുതിവാങ്ങി, ഇങ്ങനൊരു കേസ് എനിക്കെതിരെ കെട്ടിച്ചമയ്ക്കുകയായിരുന്നു.യുഎഇയിലെ നിയമസംവിധാനങ്ങൾ വച്ച് ഇത് വളരെ ഗുരുതരമായ കുറ്റമാണ്.യുഎഇയിലെ സുതാര്യമായ നിയമസംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് 20 ദിവസം കൊണ്ട് തന്നെ നീതി കിട്ടിയത്", തുഷാർ പറയുന്നു.ഇത്തരമൊരു കേസിന് പിന്നിൽ നാസിലല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് കേസിൽ തീർച്ചയായും ഗൂഢാലോചനയുണ്ട് എന്നാണ് തുഷാർ മറുപടി നൽകിയത്.തന്റെ ലെറ്റർ ഹെഡ് എടുത്തു കൊണ്ടുപോയി, അതിൽ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കിയാണ് കേസ് നൽകിയത്.രേഖയിൽ ഫൊറൻസിക് പരിശോധന നടത്തിയാൽ അത് തെളിയുമെന്നും തുഷാർ പറഞ്ഞു ### Headline : നാസിൽ അബ്ദുള്ളയ്ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കാൻ തുഷാർ വെള്ളാപ്പള്ളി
106
മലപ്പുറം/ കവളപ്പാറ: കവളപ്പാറയിൽ ഇന്ന് 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 18 ആയി.കാണാതായ 63 പേരിൽ നാലു പേർ തിരിച്ചെത്തിയതോടെ 59 പേർ അപകടത്തിൽപ്പെട്ടു എന്നാണ് കണക്ക്.ബാക്കിയുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.കവളപ്പാറയുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും തുടരുകയാണ്.നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ വേഗതയിലാണ് തിരച്ചിൽ.കുന്നിൻ മുകളിൽ നിന്ന് കാണാതായ സുധയുടെ മൃതദേഹം മുന്നൂറു മീറ്റർ അകലെ മാറി മണ്ണു മാറ്റി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.മൂന്നു മൃതദേഹങ്ങൾ പത്തടിയോളം ആഴത്തിൽ മണ്ണെടുത്തു മാറ്റിയ ശേഷമാണ് കണ്ടെത്താനായത്.ഒരേ സമയം 15 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം.പരിശീലനം നേടിയ നായകളെയും തിരച്ചിലിന് എത്തിച്ചിട്ടുണ്ട്.ഉപകരണങ്ങളുടെ കുറവുണ്ടെന്ന പരാതിയെ തുടർന്ന് ആവശ്യമുള്ള സ്ഥലങ്ങളിൽ ജനറേറ്ററും കോൺക്രീറ്റ് കട്ടറും എത്തിച്ചിട്ടുണ്ട്.നേരത്തെ 63 പേരെ കാണാനില്ലെന്നായിരുന്നു ഔദ്യോഗിക വിവരം.എന്നാൽ 4 പേർ തിരിച്ചെത്തിയതോടെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗികമായ കണക്ക്.മഴ മാറി നിന്നതിനാൽ ഇന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ദുരന്ത ഭൂമിയിൽ തെരച്ചിൽ നടത്തിയത്.ഇതോടെയാണ് 5 മൃതദേങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.പത്തടിയോളം ഉയരത്തിൽ മണ്ണ് വന്നു മൂടിയതിനാൽ മണ്ണിനടിയിൽ നിന്നും വീടുകൾ കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്.പ്രദേശത്തേക്കുള്ള വഴികൾ ഗതാഗത യോഗ്യമായതോടെ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്ത് എത്തിച്ചു.എൻഡിആർഎഫും അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് തെരച്ചിൽ നടത്തുന്നത്
ദുരന്ത ഭൂമിയായി കവളപ്പാറ; 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 18 ആയി
https://www.malayalamexpress.in/archives/754775/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം/ കവളപ്പാറ: കവളപ്പാറയിൽ ഇന്ന് 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 18 ആയി.കാണാതായ 63 പേരിൽ നാലു പേർ തിരിച്ചെത്തിയതോടെ 59 പേർ അപകടത്തിൽപ്പെട്ടു എന്നാണ് കണക്ക്.ബാക്കിയുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.കവളപ്പാറയുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും തുടരുകയാണ്.നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ വേഗതയിലാണ് തിരച്ചിൽ.കുന്നിൻ മുകളിൽ നിന്ന് കാണാതായ സുധയുടെ മൃതദേഹം മുന്നൂറു മീറ്റർ അകലെ മാറി മണ്ണു മാറ്റി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.മൂന്നു മൃതദേഹങ്ങൾ പത്തടിയോളം ആഴത്തിൽ മണ്ണെടുത്തു മാറ്റിയ ശേഷമാണ് കണ്ടെത്താനായത്.ഒരേ സമയം 15 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം.പരിശീലനം നേടിയ നായകളെയും തിരച്ചിലിന് എത്തിച്ചിട്ടുണ്ട്.ഉപകരണങ്ങളുടെ കുറവുണ്ടെന്ന പരാതിയെ തുടർന്ന് ആവശ്യമുള്ള സ്ഥലങ്ങളിൽ ജനറേറ്ററും കോൺക്രീറ്റ് കട്ടറും എത്തിച്ചിട്ടുണ്ട്.നേരത്തെ 63 പേരെ കാണാനില്ലെന്നായിരുന്നു ഔദ്യോഗിക വിവരം.എന്നാൽ 4 പേർ തിരിച്ചെത്തിയതോടെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗികമായ കണക്ക്.മഴ മാറി നിന്നതിനാൽ ഇന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ദുരന്ത ഭൂമിയിൽ തെരച്ചിൽ നടത്തിയത്.ഇതോടെയാണ് 5 മൃതദേങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.പത്തടിയോളം ഉയരത്തിൽ മണ്ണ് വന്നു മൂടിയതിനാൽ മണ്ണിനടിയിൽ നിന്നും വീടുകൾ കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്.പ്രദേശത്തേക്കുള്ള വഴികൾ ഗതാഗത യോഗ്യമായതോടെ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്ത് എത്തിച്ചു.എൻഡിആർഎഫും അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് തെരച്ചിൽ നടത്തുന്നത് ### Headline : ദുരന്ത ഭൂമിയായി കവളപ്പാറ; 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 18 ആയി
107
ദില്ലി: ഇന്ത്യയില് ഭീകരാക്രമണ ഭീഷണിയെന്ന് മുന്നറിയിപ്പ്.ജയ്ഷെ മുഹമ്മദ് ഭീകര് ദില്ലി, ഉത്തര്പ്രദേശ്, ഹിമാചല് പ്രദേശ് സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ ഏജന്സികള് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.അയോധ്യ വിധിയുടെ പശ്ചാത്തലത്തില് മിലിട്ടറി ഇന്റലിജന്സും റോയും ഐബിയും നല്കിയ മുന്നറിയിപ്പിനെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.അയോധ്യ വിധി: രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു, വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി ഭീകരരുടെ സന്ദേശങ്ങള് ഡീകോഡ് ചെയ്തതില് നിന്നാണ് ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരം മൂന്ന് ഏജന്സികള്ക്കും ലഭിച്ചത്.മുന്നറിയിപ്പിന്റെ പശ്ചാത്തല്തത്തില് സംസ്ഥാനങ്ങളിലേയും സുരക്ഷ വര്ധിപ്പിക്കാനും അതീവ ജാഗ്രത പുലര്ത്താനും കേന്ദ്രം നിര്ദ്ദേശം നല്കി.ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില് ഇന്നലെ ദില്ലിയില് സുരക്ഷാ സമിതി യോഗം ചേര്ന്നത് ഈ റിപ്പോര്ട്ടിന്റെ പശ്ചാത്തലാണെന്നാണ് സൂചന.അതേസമയം, അയോധ്യ ഭൂമിതര്ക്ക കേസില് സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തില് രാജ്യത്തുടനീളം ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്.വിധിയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തിയ കർശന വിലക്ക് തുടരുകയാണ്.വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാന് ശ്രമിക്കുന്നവര്ക്കെതിരെ കര്ശന നടപടി തുടരുമെന്ന് ദില്ലി പോലീസ് വീണ്ടും വ്യക്തമാക്കി
മൂന്ന് സംസ്ഥാനങ്ങളില് ജയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്ട്ട്
https://malayalam.oneindia.com/news/india/ayodhya-verdict-terror-threat-in-3-states-says-intelligence-agencies-236606.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ത്യയില് ഭീകരാക്രമണ ഭീഷണിയെന്ന് മുന്നറിയിപ്പ്.ജയ്ഷെ മുഹമ്മദ് ഭീകര് ദില്ലി, ഉത്തര്പ്രദേശ്, ഹിമാചല് പ്രദേശ് സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ ഏജന്സികള് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.അയോധ്യ വിധിയുടെ പശ്ചാത്തലത്തില് മിലിട്ടറി ഇന്റലിജന്സും റോയും ഐബിയും നല്കിയ മുന്നറിയിപ്പിനെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.അയോധ്യ വിധി: രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു, വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി ഭീകരരുടെ സന്ദേശങ്ങള് ഡീകോഡ് ചെയ്തതില് നിന്നാണ് ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരം മൂന്ന് ഏജന്സികള്ക്കും ലഭിച്ചത്.മുന്നറിയിപ്പിന്റെ പശ്ചാത്തല്തത്തില് സംസ്ഥാനങ്ങളിലേയും സുരക്ഷ വര്ധിപ്പിക്കാനും അതീവ ജാഗ്രത പുലര്ത്താനും കേന്ദ്രം നിര്ദ്ദേശം നല്കി.ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില് ഇന്നലെ ദില്ലിയില് സുരക്ഷാ സമിതി യോഗം ചേര്ന്നത് ഈ റിപ്പോര്ട്ടിന്റെ പശ്ചാത്തലാണെന്നാണ് സൂചന.അതേസമയം, അയോധ്യ ഭൂമിതര്ക്ക കേസില് സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തില് രാജ്യത്തുടനീളം ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്.വിധിയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തിയ കർശന വിലക്ക് തുടരുകയാണ്.വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാന് ശ്രമിക്കുന്നവര്ക്കെതിരെ കര്ശന നടപടി തുടരുമെന്ന് ദില്ലി പോലീസ് വീണ്ടും വ്യക്തമാക്കി ### Headline : മൂന്ന് സംസ്ഥാനങ്ങളില് ജയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്ട്ട്
108
ഇൻഡോർ: പാക്കിസ്ഥാനില് ജനിച്ച് പിന്നീട് ഇന്ത്യൻ പൗരത്വം നേടിയ അദ്നാൻ സമിക്ക് പത്മശ്രീ നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ നടി സ്വര ഭാസ്കർ.പൗരത്വ നിയമം പാസാക്കിയതിലൂടെ ഭരണഘടനയോടുള്ള വഞ്ചനയാണു കേന്ദ്രസർക്കാർ നടത്തിയതെന്നും മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന 'സേവ് ദ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ദ് കൺട്രി' റാലിയിൽ സംസാരിക്കവെ സ്വര ആരോപിച്ചു."അഭയാർഥികൾക്കു പൗരത്വം നൽകുന്നതിനും നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നതിനും രാജ്യത്തു നേരത്തേ നിയമങ്ങളുണ്ട്.കേന്ദ്രസര്ക്കാർ അദ്നാൻ സമിക്കു പൗരത്വം കൊടുത്തു.ഇപ്പോൾ അദ്ദേഹത്തിനു പത്മശ്രീയും നൽകി.അങ്ങനെയിരിക്കെ പൗരത്വ ഭേദഗതി നിയമത്തിനു നൽകുന്ന ന്യായീകരണം എന്താണ്?.ഒരു ഭാഗത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ മര്ദിക്കുന്നു.കുറ്റങ്ങൾ ചുമത്തുന്നു, കണ്ണീർ വാതകം പ്രയോഗിക്കുന്നു.എന്നാൽ മറ്റൊരു വശത്ത് ഒരു പാക്കിസ്ഥാനിക്ക് പത്മശ്രീ നൽകുകയും ചെയ്യുന്നു.സർക്കാർ തോന്നുന്നപോലെ പ്രതിഷേധക്കാരെ 'ദേശവിരുദ്ധരായി' ചിത്രീകരിക്കുന്നു." - സ്വര ഭാസ്കർ പറഞ്ഞു."രാജ്യത്തു നുഴഞ്ഞു കയറ്റിയവരെ മാത്രം ശ്രദ്ധിക്കുകയാണ് സിഎഎ, എൻആർസി എന്നിവയെ പിന്തുണയ്ക്കുന്നവർ ചെയ്യുന്നത്.അതാണു കാരണമെങ്കിൽ നുഴഞ്ഞുകയറ്റക്കാരെയൊന്നും നമുക്കു കാണാൻ സാധിക്കുന്നില്ലല്ലോ? സർക്കാരിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും മനസ്സുകളിലാണ് ഇവർ അതിക്രമിച്ചു കയറിയത്.സർക്കാരും ബിജെപിയും പാക്കിസ്ഥാനുമായി പ്രണയത്തിലാണെന്നാണു തോന്നുന്നത്.എല്ലായിടത്തും പാക്കിസ്ഥാനെയാണു കാണുന്നത്." - സ്വര ഭാസ്കർ പറഞ്ഞു
സർക്കാരും ബിജെപിയും പാക്കിസ്ഥാനുമായി പ്രണയത്തിലാണെന്ന് നടി സ്വര ഭാസ്കർ
https://www.malayalamexpress.in/archives/1044836/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇൻഡോർ: പാക്കിസ്ഥാനില് ജനിച്ച് പിന്നീട് ഇന്ത്യൻ പൗരത്വം നേടിയ അദ്നാൻ സമിക്ക് പത്മശ്രീ നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ നടി സ്വര ഭാസ്കർ.പൗരത്വ നിയമം പാസാക്കിയതിലൂടെ ഭരണഘടനയോടുള്ള വഞ്ചനയാണു കേന്ദ്രസർക്കാർ നടത്തിയതെന്നും മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന 'സേവ് ദ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ദ് കൺട്രി' റാലിയിൽ സംസാരിക്കവെ സ്വര ആരോപിച്ചു."അഭയാർഥികൾക്കു പൗരത്വം നൽകുന്നതിനും നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നതിനും രാജ്യത്തു നേരത്തേ നിയമങ്ങളുണ്ട്.കേന്ദ്രസര്ക്കാർ അദ്നാൻ സമിക്കു പൗരത്വം കൊടുത്തു.ഇപ്പോൾ അദ്ദേഹത്തിനു പത്മശ്രീയും നൽകി.അങ്ങനെയിരിക്കെ പൗരത്വ ഭേദഗതി നിയമത്തിനു നൽകുന്ന ന്യായീകരണം എന്താണ്?.ഒരു ഭാഗത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ മര്ദിക്കുന്നു.കുറ്റങ്ങൾ ചുമത്തുന്നു, കണ്ണീർ വാതകം പ്രയോഗിക്കുന്നു.എന്നാൽ മറ്റൊരു വശത്ത് ഒരു പാക്കിസ്ഥാനിക്ക് പത്മശ്രീ നൽകുകയും ചെയ്യുന്നു.സർക്കാർ തോന്നുന്നപോലെ പ്രതിഷേധക്കാരെ 'ദേശവിരുദ്ധരായി' ചിത്രീകരിക്കുന്നു." - സ്വര ഭാസ്കർ പറഞ്ഞു."രാജ്യത്തു നുഴഞ്ഞു കയറ്റിയവരെ മാത്രം ശ്രദ്ധിക്കുകയാണ് സിഎഎ, എൻആർസി എന്നിവയെ പിന്തുണയ്ക്കുന്നവർ ചെയ്യുന്നത്.അതാണു കാരണമെങ്കിൽ നുഴഞ്ഞുകയറ്റക്കാരെയൊന്നും നമുക്കു കാണാൻ സാധിക്കുന്നില്ലല്ലോ? സർക്കാരിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും മനസ്സുകളിലാണ് ഇവർ അതിക്രമിച്ചു കയറിയത്.സർക്കാരും ബിജെപിയും പാക്കിസ്ഥാനുമായി പ്രണയത്തിലാണെന്നാണു തോന്നുന്നത്.എല്ലായിടത്തും പാക്കിസ്ഥാനെയാണു കാണുന്നത്." - സ്വര ഭാസ്കർ പറഞ്ഞു ### Headline : സർക്കാരും ബിജെപിയും പാക്കിസ്ഥാനുമായി പ്രണയത്തിലാണെന്ന് നടി സ്വര ഭാസ്കർ
109
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്
ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/746719/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ് ### Headline : ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
110
ദില്ലി: ഡെലിവറി ബോയ് ഹിന്ദുവല്ലാത്തത് കൊണ്ട് യുവാവ് ഭക്ഷണം ക്യാന്സല് ചെയ്ത സംഭവത്തില് വിവിധ തരത്തില് പ്രതികരണങ്ങള്.സൊബാറ്റോയെ യൂബര് ഈറ്റ്സ് കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു.നിങ്ങള്ക്കൊപ്പം ഞങ്ങളുണ്ടെന്നായിരുന്നു യൂബര് ഈറ്റ്സ് പറഞ്ഞത്.എന്നാല് ഇതിനെതിരെ ആസൂത്രിത ആക്രമണങ്ങളാണ് സോഷ്യല് മീഡിയയില് നടക്കുന്നത്.യൂബറിന്റെ ആപ്പ് ഹിന്ദുവിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്ന്ന് ഡിലീറ്റ് ചെയ്തെന്നായിരുന്നു ഒരു യുവാവ് ട്വീറ്ററില് കുറിച്ചത്.ഇതിന് പിന്നാലെ ബോയ്ക്കോട്ട് സൊമാറ്റോ, അണ്ഇന്സ്റ്റാള് യൂബര് ഈറ്റ്സ് എന്ന ഹാഷ്ടാഗും സോഷ്യല് മീഡിയയില് സജീവമായിരിക്കുകയാണ്.എന്നാല് ഇതിനെതിരെ വന് ട്രോളുകളും രംഗത്ത് വന്നിരിക്കുകയാണ്.റിതേഷ് ദുബെ എന്ന യുവാവാണ് താന് യൂബറിന്റെ ആപ്പ് ഡിലീറ്റ് ചെയ്തെന്ന് ആദ്യം പ്രഖ്യാപിച്ചത്.ഇനി മുതല് താന് ഒരു രൂപ പോലും യൂബറിന് വേണ്ടി നല്കില്ലെന്നായിരുന്നു മറുപടി.എന്നാല് ഇയാള്ക്ക് വന് അബദ്ധമാണ് സംഭവിച്ചിരിക്കുന്നത്.യൂബര് ഈറ്റ്സാണ് സൊമാറ്റോയെ പിന്തുണച്ചത്.എന്നാല് ഇത് ഡിലീറ്റ് ചെയ്തത് കാറുകള് ബുക്ക് ചെയ്യുന്ന യൂബര് ആപ്പാണ്.ഇതിനെ തുടര്ന്ന് വന് ട്രോളുകളാണ് സോഷ്യല് മീഡിയയില് നിറഞ്ഞിരിക്കുന്നത്.യൂബര് ഈറ്റ്സിന് പ്രത്യേക ആപ്പുണ്ടെന്നും അത് ഡിലീറ്റ് ചെയ്യൂവെന്നാണ് പരിഹാസം.ആദ്യം നിങ്ങള് ഇന്സ്റ്റാള് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തത കൊണ്ടാണ് ഡാറ്റാ യൂസേജ് വെറും പൂജ്യമായി നില്ക്കുന്നതെന്നും ഒരു യൂസര് പരിഹസിച്ചിട്ടുണ്ട്.ദുബെയുടെ ലൊക്കേഷനായി കാണിച്ചിരിക്കുന്നത് സില്വസയായിരുന്നു.ഏറ്റവും വലിയ തമാശയായിരുന്നു ഇത്.ഇവിടേക്ക് യൂബര് ഈറ്റ്സ് ഇതുവരെ ഡെലിവറി പോലും ആരംഭിച്ചിട്ടില്ല.വന് നാണക്കേടായി പോയല്ലോ ഇതെന്നാണ് മറ്റൊരു യൂസര് കുറിച്ചത്.ഇതോടെ ഇയാള് ഡെലിവറി അഡ്രസ് മാറ്റിയിട്ടും ഉണ്ട്.നേരത്തെ ഹിന്ദുവല്ലാത്തതയാളെ ഡെലിവറി ബോയ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും, ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമാണ് മതമെന്നുമായിരുന്നു സൊമാറ്റോയുടെ ധീരനിലപാട്
യൂബര് ആപ്പ് ഡിലീറ്റ് ചെയ്തെന്ന് യുവാവ്, കാരണം ഇതാണ്, ഒടുവില് കിട്ടിയത് എട്ടിന്റെ പണി
https://malayalam.oneindia.com/news/india/angry-bigot-uninstalls-uber-app-gets-trolled-231011.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഡെലിവറി ബോയ് ഹിന്ദുവല്ലാത്തത് കൊണ്ട് യുവാവ് ഭക്ഷണം ക്യാന്സല് ചെയ്ത സംഭവത്തില് വിവിധ തരത്തില് പ്രതികരണങ്ങള്.സൊബാറ്റോയെ യൂബര് ഈറ്റ്സ് കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു.നിങ്ങള്ക്കൊപ്പം ഞങ്ങളുണ്ടെന്നായിരുന്നു യൂബര് ഈറ്റ്സ് പറഞ്ഞത്.എന്നാല് ഇതിനെതിരെ ആസൂത്രിത ആക്രമണങ്ങളാണ് സോഷ്യല് മീഡിയയില് നടക്കുന്നത്.യൂബറിന്റെ ആപ്പ് ഹിന്ദുവിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്ന്ന് ഡിലീറ്റ് ചെയ്തെന്നായിരുന്നു ഒരു യുവാവ് ട്വീറ്ററില് കുറിച്ചത്.ഇതിന് പിന്നാലെ ബോയ്ക്കോട്ട് സൊമാറ്റോ, അണ്ഇന്സ്റ്റാള് യൂബര് ഈറ്റ്സ് എന്ന ഹാഷ്ടാഗും സോഷ്യല് മീഡിയയില് സജീവമായിരിക്കുകയാണ്.എന്നാല് ഇതിനെതിരെ വന് ട്രോളുകളും രംഗത്ത് വന്നിരിക്കുകയാണ്.റിതേഷ് ദുബെ എന്ന യുവാവാണ് താന് യൂബറിന്റെ ആപ്പ് ഡിലീറ്റ് ചെയ്തെന്ന് ആദ്യം പ്രഖ്യാപിച്ചത്.ഇനി മുതല് താന് ഒരു രൂപ പോലും യൂബറിന് വേണ്ടി നല്കില്ലെന്നായിരുന്നു മറുപടി.എന്നാല് ഇയാള്ക്ക് വന് അബദ്ധമാണ് സംഭവിച്ചിരിക്കുന്നത്.യൂബര് ഈറ്റ്സാണ് സൊമാറ്റോയെ പിന്തുണച്ചത്.എന്നാല് ഇത് ഡിലീറ്റ് ചെയ്തത് കാറുകള് ബുക്ക് ചെയ്യുന്ന യൂബര് ആപ്പാണ്.ഇതിനെ തുടര്ന്ന് വന് ട്രോളുകളാണ് സോഷ്യല് മീഡിയയില് നിറഞ്ഞിരിക്കുന്നത്.യൂബര് ഈറ്റ്സിന് പ്രത്യേക ആപ്പുണ്ടെന്നും അത് ഡിലീറ്റ് ചെയ്യൂവെന്നാണ് പരിഹാസം.ആദ്യം നിങ്ങള് ഇന്സ്റ്റാള് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തത കൊണ്ടാണ് ഡാറ്റാ യൂസേജ് വെറും പൂജ്യമായി നില്ക്കുന്നതെന്നും ഒരു യൂസര് പരിഹസിച്ചിട്ടുണ്ട്.ദുബെയുടെ ലൊക്കേഷനായി കാണിച്ചിരിക്കുന്നത് സില്വസയായിരുന്നു.ഏറ്റവും വലിയ തമാശയായിരുന്നു ഇത്.ഇവിടേക്ക് യൂബര് ഈറ്റ്സ് ഇതുവരെ ഡെലിവറി പോലും ആരംഭിച്ചിട്ടില്ല.വന് നാണക്കേടായി പോയല്ലോ ഇതെന്നാണ് മറ്റൊരു യൂസര് കുറിച്ചത്.ഇതോടെ ഇയാള് ഡെലിവറി അഡ്രസ് മാറ്റിയിട്ടും ഉണ്ട്.നേരത്തെ ഹിന്ദുവല്ലാത്തതയാളെ ഡെലിവറി ബോയ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും, ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമാണ് മതമെന്നുമായിരുന്നു സൊമാറ്റോയുടെ ധീരനിലപാട് ### Headline : യൂബര് ആപ്പ് ഡിലീറ്റ് ചെയ്തെന്ന് യുവാവ്, കാരണം ഇതാണ്, ഒടുവില് കിട്ടിയത് എട്ടിന്റെ പണി
111
തിരുവനന്തപുരം: ഫെബ്രുവരി 16 വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം.സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്.മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പത്ത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.കോഴിക്കോട് ഗർഭിണിയെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് പിടിയിൽ! ചവിട്ടേറ്റ് ഗർഭസ്ഥശിശു മരിച്ചു...തങ്ങൾ ആവശ്യപ്പെട്ട രീതിയിലുള്ള നിരക്ക് വർദ്ധനയല്ല സർക്കാർ നടപ്പാക്കിയതെന്നാണ് ബസുടമകളുടെ പരാതി.വിദ്യാർത്ഥികളുടെ കൺസെഷൻ നിർത്തലാക്കുകയോ, നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല.മിനിമം ചാർജ് എട്ട് രൂപയാക്കിയെങ്കിലും ഈ വർദ്ധനവ് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും, ഇതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസുടമകൾ പറഞ്ഞു.സ്വകാര്യ ബസ് പെർമിറ്റുകൾ പുതുക്കിനൽകുക, വർദ്ധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നൽകുക, പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിക്ക് കീഴിലാക്കുക തുടങ്ങിയ നിർദേശങ്ങളും, ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശകളും സർക്കാർ നടപ്പാക്കിയില്ലെന്നും ബസുടമകൾ കുറ്റപ്പെടുത്തി.കഴിഞ്ഞദിവസം നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ബസ് സമരം ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്.പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല...സംഭവം തൃശൂരിൽ..അതേസമയം, സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.ബസുടമകൾ സമരത്തിൽ പിന്മാറണമെന്നാണ് സർക്കാരിന്റെ അഭ്യർത്ഥനയെന്നും, ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
എട്ട് പോര, പത്ത് വേണം! സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസ് സമരം
https://malayalam.oneindia.com/news/kerala/indefinite-private-bus-strike-starts-from-friday-193259.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഫെബ്രുവരി 16 വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം.സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്.മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പത്ത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.കോഴിക്കോട് ഗർഭിണിയെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് പിടിയിൽ! ചവിട്ടേറ്റ് ഗർഭസ്ഥശിശു മരിച്ചു...തങ്ങൾ ആവശ്യപ്പെട്ട രീതിയിലുള്ള നിരക്ക് വർദ്ധനയല്ല സർക്കാർ നടപ്പാക്കിയതെന്നാണ് ബസുടമകളുടെ പരാതി.വിദ്യാർത്ഥികളുടെ കൺസെഷൻ നിർത്തലാക്കുകയോ, നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല.മിനിമം ചാർജ് എട്ട് രൂപയാക്കിയെങ്കിലും ഈ വർദ്ധനവ് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും, ഇതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസുടമകൾ പറഞ്ഞു.സ്വകാര്യ ബസ് പെർമിറ്റുകൾ പുതുക്കിനൽകുക, വർദ്ധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നൽകുക, പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിക്ക് കീഴിലാക്കുക തുടങ്ങിയ നിർദേശങ്ങളും, ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശകളും സർക്കാർ നടപ്പാക്കിയില്ലെന്നും ബസുടമകൾ കുറ്റപ്പെടുത്തി.കഴിഞ്ഞദിവസം നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ബസ് സമരം ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്.പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല...സംഭവം തൃശൂരിൽ..അതേസമയം, സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.ബസുടമകൾ സമരത്തിൽ പിന്മാറണമെന്നാണ് സർക്കാരിന്റെ അഭ്യർത്ഥനയെന്നും, ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി ### Headline : എട്ട് പോര, പത്ത് വേണം! സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസ് സമരം
112
പീരുമേട് : കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കുകയാണ് ഒരു മനുഷ്യ ജൻമത്തിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ പ്രവൃത്തി എന്ന് കേരള ഹൈകോടതി ജഡ്ജി ജസ്റ്റീസ് എ ഹരിപ്രസാദ്.പീരുമേട് ഏചിദംബരപിള്ള മെമോറിയൽ ഹൈസ്കൂളിന് യൂറോഫിൻസ് ഐ ടി സൊല്യൂഷൻ ഇൻഡ്യാ ലിമിറ്റഡും പെരിയാർ തേക്കടി ലയൺസ് ക്ലബും സംയുക്തമായി നിർമ്മിച്ച് നൽകിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയാനന്തര പ്രവർത്തനങ്ങളിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയം മറന്ന് ദേശവ്യത്യാസം മറന്ന് ഏവരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ച ഒരു അവസരമായിരുന്നു ഇത്.ലോകത്തിന് തന്നെ ഇത് മാതൃകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാലവർഷക്കെടുതിയിൽ പീരുമേട് സി പി എം സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിന് കേട് പാടുകൾ സംഭവിച്ച് ഉപയോഗശൂന്യമായ സാഹചര്യത്തിലാണ് സ്കൂൾ പിടിഎ യുടെ അഭ്യർത്ഥന മാനിച്ച് യൂറോഫിൻസ് ഐ ടി സെല്യൂഷൻസ് ഇൻഡ്യ പ്രൈവറ്റ് ലിമറ്റഡ് കമ്പനിയും പെരിയാർ തേക്കടി ലയൺസ് ക്ലബും സംയുക്തമായി ഹൈസ്കൂൾ വിഭാഗത്തിന് വേണ്ടി ഫർണ്ണിച്ചറുകൾ ഉൾപെടെ ക്ലാസ് മുറികളും ടോയ്ലറ്റും നിർമ്മിച്ച് നൽകുകയും സ്കൂൾ ഓഫീസ് കെട്ടിടം സ്റ്റാഫ് റൂം എന്നിവയുടെ അറ്റകുറ്റപണികൾ നടത്തി പൂർത്തീകരിക്കുകയും ചെയ്തത്.ഇതിന്റെ ഉദ്ഘടനമാണ് നടന്നത്.ഉദ്ഘാടന യോഗത്തിൽ ലയൺസ് ക്ലബ് ഇൻറർനാഷ്ണൽ ഡിസ്ട്രിക്ട് ഗവർണ്ണർ എവി വാമനകുമാർ അദ്ധ്യക്ഷനായിരുന്നു.ഇ.എസ് ബിജിമോൾ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി വിനോദ്.ഹരീഷ് രവി, സജിത് ചക്കിങ്കൽ, ആർ ദിനേശൻ, സന്തോഷ് കുമാർ, എസ്.ബാബു, ബിനുകുമാർ, സണ്ണി പി.വി തുടങ്ങിയവർ സംസാരിച്ചു.രാമക്ഷേത്ര സന്ദർശനം : പ്രിയങ്കാ ഗാന്ധിയ്ക്കെതിരെ യോഗിയും സ്മൃതി ഇറാനിയും
മറ്റുള്ളവരെ സഹായിക്കുകയാണ് ഒരു മനുഷ്യ ജൻമത്തിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ പ്രവൃത്തി- ജസ്റ്റീസ് എ ഹരിപ്രസാദ്
https://www.malayalamexpress.in/archives/506452/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പീരുമേട് : കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കുകയാണ് ഒരു മനുഷ്യ ജൻമത്തിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ പ്രവൃത്തി എന്ന് കേരള ഹൈകോടതി ജഡ്ജി ജസ്റ്റീസ് എ ഹരിപ്രസാദ്.പീരുമേട് ഏചിദംബരപിള്ള മെമോറിയൽ ഹൈസ്കൂളിന് യൂറോഫിൻസ് ഐ ടി സൊല്യൂഷൻ ഇൻഡ്യാ ലിമിറ്റഡും പെരിയാർ തേക്കടി ലയൺസ് ക്ലബും സംയുക്തമായി നിർമ്മിച്ച് നൽകിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയാനന്തര പ്രവർത്തനങ്ങളിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയം മറന്ന് ദേശവ്യത്യാസം മറന്ന് ഏവരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ച ഒരു അവസരമായിരുന്നു ഇത്.ലോകത്തിന് തന്നെ ഇത് മാതൃകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാലവർഷക്കെടുതിയിൽ പീരുമേട് സി പി എം സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിന് കേട് പാടുകൾ സംഭവിച്ച് ഉപയോഗശൂന്യമായ സാഹചര്യത്തിലാണ് സ്കൂൾ പിടിഎ യുടെ അഭ്യർത്ഥന മാനിച്ച് യൂറോഫിൻസ് ഐ ടി സെല്യൂഷൻസ് ഇൻഡ്യ പ്രൈവറ്റ് ലിമറ്റഡ് കമ്പനിയും പെരിയാർ തേക്കടി ലയൺസ് ക്ലബും സംയുക്തമായി ഹൈസ്കൂൾ വിഭാഗത്തിന് വേണ്ടി ഫർണ്ണിച്ചറുകൾ ഉൾപെടെ ക്ലാസ് മുറികളും ടോയ്ലറ്റും നിർമ്മിച്ച് നൽകുകയും സ്കൂൾ ഓഫീസ് കെട്ടിടം സ്റ്റാഫ് റൂം എന്നിവയുടെ അറ്റകുറ്റപണികൾ നടത്തി പൂർത്തീകരിക്കുകയും ചെയ്തത്.ഇതിന്റെ ഉദ്ഘടനമാണ് നടന്നത്.ഉദ്ഘാടന യോഗത്തിൽ ലയൺസ് ക്ലബ് ഇൻറർനാഷ്ണൽ ഡിസ്ട്രിക്ട് ഗവർണ്ണർ എവി വാമനകുമാർ അദ്ധ്യക്ഷനായിരുന്നു.ഇ.എസ് ബിജിമോൾ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി വിനോദ്.ഹരീഷ് രവി, സജിത് ചക്കിങ്കൽ, ആർ ദിനേശൻ, സന്തോഷ് കുമാർ, എസ്.ബാബു, ബിനുകുമാർ, സണ്ണി പി.വി തുടങ്ങിയവർ സംസാരിച്ചു.രാമക്ഷേത്ര സന്ദർശനം : പ്രിയങ്കാ ഗാന്ധിയ്ക്കെതിരെ യോഗിയും സ്മൃതി ഇറാനിയും ### Headline : മറ്റുള്ളവരെ സഹായിക്കുകയാണ് ഒരു മനുഷ്യ ജൻമത്തിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ പ്രവൃത്തി- ജസ്റ്റീസ് എ ഹരിപ്രസാദ്
113
പട്ന: ഹരിയാണയില് നവവധുവിനെ ഭര്ത്താവും ബന്ധുക്കളും പുരോഹിതരും ചേര്ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി.കുരുക്ഷേത്രയിലാണ് സംഭവം.വിവാഹ രാത്രിയിലാണ് സംഭവം.യുവതിയുടെ പിതാവിന്റെ പരാതിയില് കേസെടുത്ത കുരുക്ഷേത്ര വനിതാ പോലീസ് ഭര്ത്താവ്, ഭര്ത്താവിന്റെ പിതാവ്, സഹോദരീ ഭര്ത്താവ്, അമ്മ, സഹോദരി നാല് പുരോഹിതന്മാര് എന്നിവര്ക്കെതിരെ കേസെടുത്തു.സംഭവത്തില് സെപ്തംബര് 26ന് എഫ്ഐആര് രജിസ്റ്റര് ചെയ്തതായി കുരുക്ഷേത്ര പോലീസ് ഇന്സ്പെക്ടര് ശീലാവതി സ്ഥിരീകരിച്ചിട്ടുണ്ട്.വിവാഹം കഴിഞ്ഞ സെപ്തംബര് 13, 14 തിയ്യതികളില് തന്നെ ഭര്ത്താവും ബന്ധുക്കളും ചേര്ന്ന് പീഡിപ്പിച്ചതായി പരാതിയില് ചൂണ്ടിക്കാണിക്കുന്നു.യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.സെപ്തംബര് 12 ന് യുവതി വിവാഹിതയായെന്നും സെപ്തംബര് 13ന് ലഹരി കലര്ന്ന പാനീയം നല്കിയ ശേഷം ഭര്ത്താവും ബന്ധുക്കളും ചേര്ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില് ചൂണ്ടിക്കാണിക്കുന്നു.മുറിയില് അടച്ചിട്ട് കണ്ണും വായും കെട്ടിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി പരാതിയില് ചൂണ്ടിക്കാണിക്കുന്നു.ഭര്ത്താവിന്റെ സഹോദരീ ഭര്ത്താവ്, പിതാവ്, എന്നിവര് സെപ്തംബര് 13ന് തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു.സെപ്തംബര് 14ന് പൂജാകര്മങ്ങള് നിര്വഹിക്കാന് എത്തിയ നാല് പൂജാരിമാരും തന്നെ പീഡിപ്പിക്കുകയായിരുന്നു.തന്നെ സംഘം ചേര്ന്ന് പീഡിപ്പിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര് പറയുന്നു.സംഭവത്തില് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല
വിവാഹരാത്രിയില് കൂട്ടമാനഭംഗം: ഭര്ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്
https://malayalam.oneindia.com/news/india/newlywed-attacked-7-men-including-husband-his-relatives-210941.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പട്ന: ഹരിയാണയില് നവവധുവിനെ ഭര്ത്താവും ബന്ധുക്കളും പുരോഹിതരും ചേര്ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി.കുരുക്ഷേത്രയിലാണ് സംഭവം.വിവാഹ രാത്രിയിലാണ് സംഭവം.യുവതിയുടെ പിതാവിന്റെ പരാതിയില് കേസെടുത്ത കുരുക്ഷേത്ര വനിതാ പോലീസ് ഭര്ത്താവ്, ഭര്ത്താവിന്റെ പിതാവ്, സഹോദരീ ഭര്ത്താവ്, അമ്മ, സഹോദരി നാല് പുരോഹിതന്മാര് എന്നിവര്ക്കെതിരെ കേസെടുത്തു.സംഭവത്തില് സെപ്തംബര് 26ന് എഫ്ഐആര് രജിസ്റ്റര് ചെയ്തതായി കുരുക്ഷേത്ര പോലീസ് ഇന്സ്പെക്ടര് ശീലാവതി സ്ഥിരീകരിച്ചിട്ടുണ്ട്.വിവാഹം കഴിഞ്ഞ സെപ്തംബര് 13, 14 തിയ്യതികളില് തന്നെ ഭര്ത്താവും ബന്ധുക്കളും ചേര്ന്ന് പീഡിപ്പിച്ചതായി പരാതിയില് ചൂണ്ടിക്കാണിക്കുന്നു.യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.സെപ്തംബര് 12 ന് യുവതി വിവാഹിതയായെന്നും സെപ്തംബര് 13ന് ലഹരി കലര്ന്ന പാനീയം നല്കിയ ശേഷം ഭര്ത്താവും ബന്ധുക്കളും ചേര്ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില് ചൂണ്ടിക്കാണിക്കുന്നു.മുറിയില് അടച്ചിട്ട് കണ്ണും വായും കെട്ടിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി പരാതിയില് ചൂണ്ടിക്കാണിക്കുന്നു.ഭര്ത്താവിന്റെ സഹോദരീ ഭര്ത്താവ്, പിതാവ്, എന്നിവര് സെപ്തംബര് 13ന് തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു.സെപ്തംബര് 14ന് പൂജാകര്മങ്ങള് നിര്വഹിക്കാന് എത്തിയ നാല് പൂജാരിമാരും തന്നെ പീഡിപ്പിക്കുകയായിരുന്നു.തന്നെ സംഘം ചേര്ന്ന് പീഡിപ്പിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര് പറയുന്നു.സംഭവത്തില് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല ### Headline : വിവാഹരാത്രിയില് കൂട്ടമാനഭംഗം: ഭര്ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്
114
കോട്ടയം: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളിയുടെ വ്യാജ ബിരുദ സര്ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.വ്യാജ സര്ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് കേരള സര്വ്വകലാശാലയിലും മഹാത്മാ ഗാന്ധി സര്വ്വകലാശാലയിലും അന്വേഷണ സംഘമെത്തി പരിശോധന നടത്തും.പൊന്നാമറ്റം വീട് പരിശോധിക്കുന്നതിനിടയിലാണ് പൊലീസ് വ്യാജ രേഖകള് കണ്ടെത്തിയത്.മഹാത്മാഗാന്ധി സര്വ്വകലാശാലയില് നിന്നുള്ള ബികോം സര്ട്ടിഫിക്കറ്റും കേരള സര്വ്വകലാശാലയില് നിന്നുള്ള എംകോം സര്ട്ടിഫിക്കറ്റുമാണ് പൊലീസ് കണ്ടെത്തിയത്.എൻഐടിയിലെ പ്രൊഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.സര്ട്ടിഫിക്കറ്റുകളെ കുറിച്ച് അന്വേഷിക്കാന് സര്വ്വകലാശാല രജിസ്ട്രാര്മാര്ക്ക് പൊലീസ് അപേക്ഷ നല്കിയിരുന്നു.ഈ സർട്ടിഫിക്കറ്റുകൾ ജോളി വ്യാജമായി നിർമിച്ചതാണെന്നു തെളിഞ്ഞാൽ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുൻപും ജോളി വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാൻ പൊലീസിനു കഴിയും.വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിയിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു.എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.പക്ഷേ, പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു.പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണു ബികോമിനു ചേർന്നതെന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25: ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു
പ്രീഡിഗ്രി പാസായിട്ടില്ല'; ജോളിയുടെ കൈവശം ഉന്നത സർവകലാശാല എംകോം ബിരുദം
https://www.malayalamexpress.in/archives/903063/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളിയുടെ വ്യാജ ബിരുദ സര്ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.വ്യാജ സര്ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് കേരള സര്വ്വകലാശാലയിലും മഹാത്മാ ഗാന്ധി സര്വ്വകലാശാലയിലും അന്വേഷണ സംഘമെത്തി പരിശോധന നടത്തും.പൊന്നാമറ്റം വീട് പരിശോധിക്കുന്നതിനിടയിലാണ് പൊലീസ് വ്യാജ രേഖകള് കണ്ടെത്തിയത്.മഹാത്മാഗാന്ധി സര്വ്വകലാശാലയില് നിന്നുള്ള ബികോം സര്ട്ടിഫിക്കറ്റും കേരള സര്വ്വകലാശാലയില് നിന്നുള്ള എംകോം സര്ട്ടിഫിക്കറ്റുമാണ് പൊലീസ് കണ്ടെത്തിയത്.എൻഐടിയിലെ പ്രൊഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.സര്ട്ടിഫിക്കറ്റുകളെ കുറിച്ച് അന്വേഷിക്കാന് സര്വ്വകലാശാല രജിസ്ട്രാര്മാര്ക്ക് പൊലീസ് അപേക്ഷ നല്കിയിരുന്നു.ഈ സർട്ടിഫിക്കറ്റുകൾ ജോളി വ്യാജമായി നിർമിച്ചതാണെന്നു തെളിഞ്ഞാൽ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുൻപും ജോളി വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാൻ പൊലീസിനു കഴിയും.വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിയിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു.എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു.പക്ഷേ, പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു.പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണു ബികോമിനു ചേർന്നതെന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25: ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു ### Headline : പ്രീഡിഗ്രി പാസായിട്ടില്ല'; ജോളിയുടെ കൈവശം ഉന്നത സർവകലാശാല എംകോം ബിരുദം
115
മുംബൈ: ഭാര്യയുടെ അവിഹിത ബന്ധത്തില് മനംനൊന്ത് ഭര്ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില് കുട്ടിക്ക് ഡിഎന്എ ടെസ്റ്റ് നടത്താന് കോടതി ഉത്തരവിട്ടു.മംബൈ സെഷന്സ് കോടതിയാണ് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം രണ്ടുവയസുകാരന് ഡിഎന്എ ടെസ്റ്റ് നടത്താന് ഉത്തരവിട്ടത്.2013 നവംബറിലായിരുന്നു യുവതിയുടെ ഭര്ത്താവ് ആത്മഹത്യ ചെയ്തത്.ആത്മഹത്യ ചെയ്യുന്നതിന് മുന്പ് യുവാവ് 45 മിനിറ്റുള്ള വീഡിയോ റെക്കോര്ഡ് ചെയ്തിരുന്നു.വീഡിയോയില് ഭാര്യയും കാമുകനുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും ആരോപിച്ചു.ഇതേതുടര്ന്ന് ആത്മഹത്യാ പ്രേരണയ്ക്ക് യുവതിയെയും യുവാവിനെയും 2013ല് അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റിലാകുമ്പോള് ഗര്ഭിണിയായിരുന്നു യുവതി.ആത്മഹത്യാ പ്രേരണാകുറ്റം തെളിയിക്കാന് യുവതിയുടെ അവിഹിതബന്ധത്തിനും തെളിവു നല്കേണ്ടതുണ്ട്.ഇതിനായാണ് ഡിഎന്എ ടെസ്റ്റിന് പ്രോസിക്യൂഷന് അനുമതി തേടിയത്.കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി യുവതി ഇത് എതിര്ത്തെങ്കിലും കോടതി പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയായിരുന്നു.2013 ഫിബ്രുവരിയിലായിരുന്നു യുവാവും യുവതിയും വിവാഹിതരായത്.ഇതിനുശേഷം ഇവര് ഒരു വാടകവീട്ടില് താമസിച്ചുവരവെ യുവതി ഒരു കാര് ഷോറൂമില് ജോലിക്കു പോയിരുന്നു.ഈ ഷോറൂമിലെ മാനേജരുമായാണ് പിന്നീട് പ്രണയത്തിലായത്.ഇതോടെ ഭര്ത്താവിനെ വിട്ട് കാമുകനൊപ്പം താമസിക്കാനും തുടങ്ങി.ഭര്ത്താവ് ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുന്പ് താന് ഗര്ഭിണിയാണെന്ന് യുവതി അറിയിച്ചിരുന്നു.ഇതാണ് ആത്മഹത്യക്ക് കാരണമായി പറയുന്നത്
ഭാര്യയുടെ അവിഹിത ബന്ധം; ഭര്ത്താവ് ആത്മഹത്യ ചെയ്തു; കുട്ടിക്ക് ഡിഎന്എ ടെസ്റ്റ് നടത്തും
https://malayalam.oneindia.com/news/india/mumbai-court-allows-dna-test-178335.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: ഭാര്യയുടെ അവിഹിത ബന്ധത്തില് മനംനൊന്ത് ഭര്ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില് കുട്ടിക്ക് ഡിഎന്എ ടെസ്റ്റ് നടത്താന് കോടതി ഉത്തരവിട്ടു.മംബൈ സെഷന്സ് കോടതിയാണ് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം രണ്ടുവയസുകാരന് ഡിഎന്എ ടെസ്റ്റ് നടത്താന് ഉത്തരവിട്ടത്.2013 നവംബറിലായിരുന്നു യുവതിയുടെ ഭര്ത്താവ് ആത്മഹത്യ ചെയ്തത്.ആത്മഹത്യ ചെയ്യുന്നതിന് മുന്പ് യുവാവ് 45 മിനിറ്റുള്ള വീഡിയോ റെക്കോര്ഡ് ചെയ്തിരുന്നു.വീഡിയോയില് ഭാര്യയും കാമുകനുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും ആരോപിച്ചു.ഇതേതുടര്ന്ന് ആത്മഹത്യാ പ്രേരണയ്ക്ക് യുവതിയെയും യുവാവിനെയും 2013ല് അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റിലാകുമ്പോള് ഗര്ഭിണിയായിരുന്നു യുവതി.ആത്മഹത്യാ പ്രേരണാകുറ്റം തെളിയിക്കാന് യുവതിയുടെ അവിഹിതബന്ധത്തിനും തെളിവു നല്കേണ്ടതുണ്ട്.ഇതിനായാണ് ഡിഎന്എ ടെസ്റ്റിന് പ്രോസിക്യൂഷന് അനുമതി തേടിയത്.കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി യുവതി ഇത് എതിര്ത്തെങ്കിലും കോടതി പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയായിരുന്നു.2013 ഫിബ്രുവരിയിലായിരുന്നു യുവാവും യുവതിയും വിവാഹിതരായത്.ഇതിനുശേഷം ഇവര് ഒരു വാടകവീട്ടില് താമസിച്ചുവരവെ യുവതി ഒരു കാര് ഷോറൂമില് ജോലിക്കു പോയിരുന്നു.ഈ ഷോറൂമിലെ മാനേജരുമായാണ് പിന്നീട് പ്രണയത്തിലായത്.ഇതോടെ ഭര്ത്താവിനെ വിട്ട് കാമുകനൊപ്പം താമസിക്കാനും തുടങ്ങി.ഭര്ത്താവ് ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുന്പ് താന് ഗര്ഭിണിയാണെന്ന് യുവതി അറിയിച്ചിരുന്നു.ഇതാണ് ആത്മഹത്യക്ക് കാരണമായി പറയുന്നത് ### Headline : ഭാര്യയുടെ അവിഹിത ബന്ധം; ഭര്ത്താവ് ആത്മഹത്യ ചെയ്തു; കുട്ടിക്ക് ഡിഎന്എ ടെസ്റ്റ് നടത്തും
116
തി രു വ ന ന്ത പു രം: ഡ്യൂ ട്ടി ക്കി ടെ വ നി താ ഡോ ക്ട റെ കൈ യേ റ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.പ ള്ളി യ്ക്ക ൽ സി എ സ്കെ മ ന്ദി ര ത്തി ൽ സു ഗ ത കു മാ ർ, മ ക ൻ ര ഞ്ചീ ഷ് സു ഗ ത ൻ എ ന്നി വ രെ യാ ണ് പ ള്ളി യ്ക്ക ൽ പോ ലീ സ് പിടികൂടിയത്.ഇ ക്ക ഴി ഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ ള്ളി ക്ക ൽ ക മ്യൂ ണി റ്റി ഹെ ൽ ത്ത് സെ ന്റ റി ൽ ഡ്യൂ ട്ടി യി ലാ യി രു ന്ന ഡോ ക്ട റെ ഇ വ ർ കൈ യേ റ്റം ചെയ്യുകയും അ സ ഭ്യം പ റ യു ക യും ചെയ്തെന്നാണ് കേസ്.പ നി ക്ക് ചി കി ത്സ തേ ടി യ വീ ട്ട മ്മ ര ക്ത പ രി ശോ ധ നാ ഫ ല വു മാ യി എ ത്തി യ അ വ സ ര ത്തി ൽ പു റ ത്തെ മു ഴ ഡോ ക്ട റെ കാ ണി ച്ച ശേ ഷം അ ത് നീ ക്കം ചെ യ്യ ണ മെ ന്ന് ആ വ ശ്യ പ്പെ ട്ടു.എന്നാൽ ക മ്യൂ ണി റ്റി ഹെ ൽ ത്ത് സെ ന്റ റി ൽ അ തി നു ള്ള സം വി ധാ നം ഇ ല്ലാ ത്ത തി നാ ൽ സ ർ ജ നെ കാ ണി ച്ച ശേ ഷം താ ലൂക്ക് ആ ശു പ ത്രിയി ലോ ജ ന റ ൽ ആ ശു പ ത്രി യി ലോ സ ർ ജ റി ന ട ത്താ ൻ ഡോ ക്ട ർ നി ർ ദേ ശി ച്ചു.ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത വീട്ടമ്മ ഡോക്ടറുമായി വാക്കുതർക്കത്തിലേർപ്പെട്ടു.വീട്ടമ്മ വിവരം അ റി യി ച്ച ത നു സ രി ച്ച് ഇ വ രു ടെ ഭ ർ ത്താ വും മ ക നും ആ ശു പ ത്രി യി ലെ ത്തി ഡോ ക്ട റെ തെ റി വി ളി ക്കു കയും സംഭവം ഫോ ണി ൽ റെ ക്കോ ർ ഡ് ചെ യ്യാ ൻ ശ്ര മി ച്ച വനിതാ ഡോക്ടറെ കൈ യേ റ്റം ചെയ്യുകയും ചെയ്തു.തുടർന്ന് ആ ശു പ ത്രി ജീ വ ന ക്കാ രെ ത്തി യാ ണ് ഡോ ക്ട റെ ര ക്ഷി ച്ച ത്.ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്ര തി ക ൾ ക്കെ തി രെ ജാ മ്യ മി ല്ലാ വ കു പ്പു ക ൾ പ്ര കാ രമാണ് പ ള്ളി ക്ക ൽ പോ ലീ സ് കേസെടുത്തിരിക്കുന്നത്.പ്രതികളായ ര ഞ്ചീ ഷി നെ കാ ട്ടു പു തു ശേ രി യി ൽ നി ന്നും സു ഗ ത കു മാ റി നെ പ ള്ളി യ്ക്ക ൽ ജം ഗ്ഷ നി ൽ നി ന്നു മാ ണ് പിടികൂടിയത്
ഡ്യൂ ട്ടി ക്കി ടെ വ നി താ ഡോക്ടറെ കൈ യേ റ്റം ചെയ്ത് കേസ് ; പ്രതികൾ അറസ്റ്റിൽ
https://www.malayalamexpress.in/archives/847451/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തി രു വ ന ന്ത പു രം: ഡ്യൂ ട്ടി ക്കി ടെ വ നി താ ഡോ ക്ട റെ കൈ യേ റ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.പ ള്ളി യ്ക്ക ൽ സി എ സ്കെ മ ന്ദി ര ത്തി ൽ സു ഗ ത കു മാ ർ, മ ക ൻ ര ഞ്ചീ ഷ് സു ഗ ത ൻ എ ന്നി വ രെ യാ ണ് പ ള്ളി യ്ക്ക ൽ പോ ലീ സ് പിടികൂടിയത്.ഇ ക്ക ഴി ഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ ള്ളി ക്ക ൽ ക മ്യൂ ണി റ്റി ഹെ ൽ ത്ത് സെ ന്റ റി ൽ ഡ്യൂ ട്ടി യി ലാ യി രു ന്ന ഡോ ക്ട റെ ഇ വ ർ കൈ യേ റ്റം ചെയ്യുകയും അ സ ഭ്യം പ റ യു ക യും ചെയ്തെന്നാണ് കേസ്.പ നി ക്ക് ചി കി ത്സ തേ ടി യ വീ ട്ട മ്മ ര ക്ത പ രി ശോ ധ നാ ഫ ല വു മാ യി എ ത്തി യ അ വ സ ര ത്തി ൽ പു റ ത്തെ മു ഴ ഡോ ക്ട റെ കാ ണി ച്ച ശേ ഷം അ ത് നീ ക്കം ചെ യ്യ ണ മെ ന്ന് ആ വ ശ്യ പ്പെ ട്ടു.എന്നാൽ ക മ്യൂ ണി റ്റി ഹെ ൽ ത്ത് സെ ന്റ റി ൽ അ തി നു ള്ള സം വി ധാ നം ഇ ല്ലാ ത്ത തി നാ ൽ സ ർ ജ നെ കാ ണി ച്ച ശേ ഷം താ ലൂക്ക് ആ ശു പ ത്രിയി ലോ ജ ന റ ൽ ആ ശു പ ത്രി യി ലോ സ ർ ജ റി ന ട ത്താ ൻ ഡോ ക്ട ർ നി ർ ദേ ശി ച്ചു.ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത വീട്ടമ്മ ഡോക്ടറുമായി വാക്കുതർക്കത്തിലേർപ്പെട്ടു.വീട്ടമ്മ വിവരം അ റി യി ച്ച ത നു സ രി ച്ച് ഇ വ രു ടെ ഭ ർ ത്താ വും മ ക നും ആ ശു പ ത്രി യി ലെ ത്തി ഡോ ക്ട റെ തെ റി വി ളി ക്കു കയും സംഭവം ഫോ ണി ൽ റെ ക്കോ ർ ഡ് ചെ യ്യാ ൻ ശ്ര മി ച്ച വനിതാ ഡോക്ടറെ കൈ യേ റ്റം ചെയ്യുകയും ചെയ്തു.തുടർന്ന് ആ ശു പ ത്രി ജീ വ ന ക്കാ രെ ത്തി യാ ണ് ഡോ ക്ട റെ ര ക്ഷി ച്ച ത്.ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്ര തി ക ൾ ക്കെ തി രെ ജാ മ്യ മി ല്ലാ വ കു പ്പു ക ൾ പ്ര കാ രമാണ് പ ള്ളി ക്ക ൽ പോ ലീ സ് കേസെടുത്തിരിക്കുന്നത്.പ്രതികളായ ര ഞ്ചീ ഷി നെ കാ ട്ടു പു തു ശേ രി യി ൽ നി ന്നും സു ഗ ത കു മാ റി നെ പ ള്ളി യ്ക്ക ൽ ജം ഗ്ഷ നി ൽ നി ന്നു മാ ണ് പിടികൂടിയത് ### Headline : ഡ്യൂ ട്ടി ക്കി ടെ വ നി താ ഡോക്ടറെ കൈ യേ റ്റം ചെയ്ത് കേസ് ; പ്രതികൾ അറസ്റ്റിൽ
117
മമ്മൂട്ടി നായകനായി എത്തിയ സൂപ്പര് ഹിറ്റ് ചിത്രമാണ് 'മധുരരാജ'.100 കോടി കളക്ഷന് നേടിയ ചിത്രം തെലുങ്കില് ഡബ്ബ് ചെയ്തിറക്കാന് പോവുകയാണ്.'രാജ നരസിംഹ' എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിലെ പുതിയ പോസ്റ്റര് പുറത്തുവിട്ടു.വൈശാഖ് സംവിധാനം ചെയ്ത ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു.പീറ്റര് ഹെയിന് ആണ് ചിത്രത്തിന്റെ ആക്ഷന് രംഗങ്ങള് കൈകാര്യം ചെയ്തത്.ചിത്രം തമിഴില് ഒക്ടോബര് 18ന് പ്രദര്ശനത്തിന് എത്തിയിരുന്നു.തെലുഗില് ചിത്രം നവംബര് 22ന് പ്രദര്ശനത്തിന് എത്തും.അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാര്.ആര് കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്, സലിം കുമാര്, അജു വര്ഗീസ്, ധര്മജന് ബോള്ഗാട്ടി, ബിജുക്കുട്ടന്, സിദ്ധിഖ്, എം ആര് ഗോപകുമാര്, കൈലാഷ്, ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്ത്തല ജയന്, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്, കരാട്ടെ രാജ്, മഹിമ നമ്ബ്യാര് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നെല്സണ് ഐപ്പ് സിനിമാസിന്്റെ ബാനറില് നെല്സണ് ഐപ്പാണ് ചിത്രം നിര്മിച്ചത്.എല്ലാ വീടുകളിലും ശുദ്ധജല പൈപ്പ്ലൈന് ലഭ്യമാക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യം; മന്ത്രി കെ.കൃഷ്ണന്കുട്ടി
രാജ നരസിംഹ'യിലെ പുതിയ പോസ്റ്റര് പുറത്തുവിട്ടു
https://timeskerala.com/archives/122490
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മമ്മൂട്ടി നായകനായി എത്തിയ സൂപ്പര് ഹിറ്റ് ചിത്രമാണ് 'മധുരരാജ'.100 കോടി കളക്ഷന് നേടിയ ചിത്രം തെലുങ്കില് ഡബ്ബ് ചെയ്തിറക്കാന് പോവുകയാണ്.'രാജ നരസിംഹ' എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിലെ പുതിയ പോസ്റ്റര് പുറത്തുവിട്ടു.വൈശാഖ് സംവിധാനം ചെയ്ത ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു.പീറ്റര് ഹെയിന് ആണ് ചിത്രത്തിന്റെ ആക്ഷന് രംഗങ്ങള് കൈകാര്യം ചെയ്തത്.ചിത്രം തമിഴില് ഒക്ടോബര് 18ന് പ്രദര്ശനത്തിന് എത്തിയിരുന്നു.തെലുഗില് ചിത്രം നവംബര് 22ന് പ്രദര്ശനത്തിന് എത്തും.അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാര്.ആര് കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്, സലിം കുമാര്, അജു വര്ഗീസ്, ധര്മജന് ബോള്ഗാട്ടി, ബിജുക്കുട്ടന്, സിദ്ധിഖ്, എം ആര് ഗോപകുമാര്, കൈലാഷ്, ബാല, മണിക്കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട്, ചേര്ത്തല ജയന്, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്, കരാട്ടെ രാജ്, മഹിമ നമ്ബ്യാര് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നെല്സണ് ഐപ്പ് സിനിമാസിന്്റെ ബാനറില് നെല്സണ് ഐപ്പാണ് ചിത്രം നിര്മിച്ചത്.എല്ലാ വീടുകളിലും ശുദ്ധജല പൈപ്പ്ലൈന് ലഭ്യമാക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യം; മന്ത്രി കെ.കൃഷ്ണന്കുട്ടി ### Headline : രാജ നരസിംഹ'യിലെ പുതിയ പോസ്റ്റര് പുറത്തുവിട്ടു
118
ദില്ലി: ഇന്ഡിഗോ വിമാനത്തില് വെച്ച് മാധ്യമപ്രവര്ത്തകന് അര്ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത സ്റ്റാന്ഡ് അപ് കൊമേഡിയന് കുനാല് കാമ്രയെ പിന്തുണച്ച് മുന് സുപ്രീം കോടതി ജഡ്ജി മാര്ക്കണ്ഡേയ കട്ജു.താനാണ് അര്ണബിനൊപ്പം വിമാനത്തിലെങ്കില് ഇതിലും കടുത്ത രീതിയില് അര്ണബിനോട് പെരുമാറിയേനെ എന്ന് കട്ജു ട്വിറ്ററില് പ്രതികരിച്ചു.ലോര്ഡ് ഭൗഭൗ എന്നാണ് അര്ണബ് ഗോസ്വാമിയെ ട്വീറ്റില് കട്ജു വിശേഷിപ്പിച്ചിരിക്കുന്നത്.മാര്ക്കണ്ഡേയ കട്ജുവിന്റെ ട്വീറ്റ് ഇങ്ങനെയാണ്: "ലോര്ഡ് ഭൗ ഭൗവിനോട് ചിലത് പറഞ്ഞതിന്റെ പേരില് ചില വിമാനക്കമ്പനികള് കുനാല് കാമ്രയെ വിലക്കിയിരിക്കുകയാണ്.താനാണ് അര്ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില് യാത്ര ചെയ്യുന്നതെങ്കില് ഇതിലും മോശമായ ചിലത് പറഞ്ഞേനെ.മാധ്യമ പ്രവര്ത്തനത്തിന് തന്നെ കളങ്കമാണ് അര്ണബ്.തനിക്ക് യാത്രാ വിലക്ക് ഏര്പ്പെടുത്താനുളള ധൈര്യം വിമാനക്കമ്പനികള്ക്ക് ഉണ്ടോയെന്ന് നോക്കാം".മാര്ക്കണ്ഡേയ കട്ജുവിന്റെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: " മാധ്യമപ്രവര്ത്തനത്തിന് തന്നെ അപമാനമായ ലോര്ഡ് ഭൗ ഭൗവിനെ ചോദ്യം ചെയ്തതിന് കുനാല് കാമ്ര പ്രശംസ അര്ഹിക്കുന്നു.കുനാലിനെ എല്ലാവര്ക്കും മാതൃകയാക്കാവുന്നതാണ്.ലോര്ഡ് ഭൗ ഭൗവിനെ ആളുകള് കാണുന്നയിടത്തെല്ലാം അപമാനിച്ച് വിടണം.ഒരു വിമാനത്തില് മാത്രമല്ല, മാധ്യമപ്രവര്ത്തനത്തിന് മേലുളള കറയായ ഇയാളെ എല്ലായിടത്തും ജനം ചോദ്യം ചെയ്യണം".കഴിഞ്ഞ ദിവസമാണ് അര്ണബ് ഗോസ്വാമിയെ വിമാനത്തില് വെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ കുനാല് കാമ്ര പുറത്ത് വിട്ടത്.വീഡിയോ സോഷ്യല് മീഡിയയില് വൈറലായി.പിന്നാലെ ഇന്ഡിഗോ, എയര് ഇന്ത്യ, സ്പൈസ് ജെറ്റ് അടക്കമുളള വിമാനക്കമ്പനികള് കുനാലിന് യാത്ര വിലക്ക് പ്രഖ്യാപിച്ചു.എന്നാല് മാപ്പ് പറയില്ലെന്നും താനത് ചെയ്തത് രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണെന്നും കുനാല് പറയുന്നു.കുനാല് കാമ്രയ്ക്ക് സോഷ്യല് മീഡിയയില് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്
ലോർഡ് ഭൗ ഭൗ', അർണബ് ഗോസ്വാമിയെ പരിഹസിച്ച് മാര്ക്കണ്ഡേയ കട്ജു, താനെങ്കിൽ ഇതിലും കടുത്തേനെ
https://malayalam.oneindia.com/news/india/markandey-katju-calls-arnab-goswami-lord-bow-bow-241222.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ഡിഗോ വിമാനത്തില് വെച്ച് മാധ്യമപ്രവര്ത്തകന് അര്ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത സ്റ്റാന്ഡ് അപ് കൊമേഡിയന് കുനാല് കാമ്രയെ പിന്തുണച്ച് മുന് സുപ്രീം കോടതി ജഡ്ജി മാര്ക്കണ്ഡേയ കട്ജു.താനാണ് അര്ണബിനൊപ്പം വിമാനത്തിലെങ്കില് ഇതിലും കടുത്ത രീതിയില് അര്ണബിനോട് പെരുമാറിയേനെ എന്ന് കട്ജു ട്വിറ്ററില് പ്രതികരിച്ചു.ലോര്ഡ് ഭൗഭൗ എന്നാണ് അര്ണബ് ഗോസ്വാമിയെ ട്വീറ്റില് കട്ജു വിശേഷിപ്പിച്ചിരിക്കുന്നത്.മാര്ക്കണ്ഡേയ കട്ജുവിന്റെ ട്വീറ്റ് ഇങ്ങനെയാണ്: "ലോര്ഡ് ഭൗ ഭൗവിനോട് ചിലത് പറഞ്ഞതിന്റെ പേരില് ചില വിമാനക്കമ്പനികള് കുനാല് കാമ്രയെ വിലക്കിയിരിക്കുകയാണ്.താനാണ് അര്ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില് യാത്ര ചെയ്യുന്നതെങ്കില് ഇതിലും മോശമായ ചിലത് പറഞ്ഞേനെ.മാധ്യമ പ്രവര്ത്തനത്തിന് തന്നെ കളങ്കമാണ് അര്ണബ്.തനിക്ക് യാത്രാ വിലക്ക് ഏര്പ്പെടുത്താനുളള ധൈര്യം വിമാനക്കമ്പനികള്ക്ക് ഉണ്ടോയെന്ന് നോക്കാം".മാര്ക്കണ്ഡേയ കട്ജുവിന്റെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: " മാധ്യമപ്രവര്ത്തനത്തിന് തന്നെ അപമാനമായ ലോര്ഡ് ഭൗ ഭൗവിനെ ചോദ്യം ചെയ്തതിന് കുനാല് കാമ്ര പ്രശംസ അര്ഹിക്കുന്നു.കുനാലിനെ എല്ലാവര്ക്കും മാതൃകയാക്കാവുന്നതാണ്.ലോര്ഡ് ഭൗ ഭൗവിനെ ആളുകള് കാണുന്നയിടത്തെല്ലാം അപമാനിച്ച് വിടണം.ഒരു വിമാനത്തില് മാത്രമല്ല, മാധ്യമപ്രവര്ത്തനത്തിന് മേലുളള കറയായ ഇയാളെ എല്ലായിടത്തും ജനം ചോദ്യം ചെയ്യണം".കഴിഞ്ഞ ദിവസമാണ് അര്ണബ് ഗോസ്വാമിയെ വിമാനത്തില് വെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ കുനാല് കാമ്ര പുറത്ത് വിട്ടത്.വീഡിയോ സോഷ്യല് മീഡിയയില് വൈറലായി.പിന്നാലെ ഇന്ഡിഗോ, എയര് ഇന്ത്യ, സ്പൈസ് ജെറ്റ് അടക്കമുളള വിമാനക്കമ്പനികള് കുനാലിന് യാത്ര വിലക്ക് പ്രഖ്യാപിച്ചു.എന്നാല് മാപ്പ് പറയില്ലെന്നും താനത് ചെയ്തത് രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണെന്നും കുനാല് പറയുന്നു.കുനാല് കാമ്രയ്ക്ക് സോഷ്യല് മീഡിയയില് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത് ### Headline : ലോർഡ് ഭൗ ഭൗ', അർണബ് ഗോസ്വാമിയെ പരിഹസിച്ച് മാര്ക്കണ്ഡേയ കട്ജു, താനെങ്കിൽ ഇതിലും കടുത്തേനെ
119
മുംബൈ: സഹപ്രവർത്തകന്റെ മകളോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് മുംബൈയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.ഹരിചന്ദ്ര ലഹാനെ എന്ന പോലീസ് കോൺസ്റ്റബിളിനെയാണ് നെഹ്റു നഗർ പോലീസ് അറസ്റ്റ് ചെയ്തത്.പാന്ത് നഗർ സ്റ്റേഷനിലെ കോൺസ്റ്റബിളാണ് 41കാരനായ ചിചന്ദ്ര ലഹാനെ.23കാരിയായ പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.ഇരുവരും ഓരോ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു താമസം.പെൺകുട്ടിയും ബന്ധുവായ മറ്റൊരു യുവതിയും ബാൽക്കണിയിൽ സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു.ഈ സമയം ഇവിടെയെത്തിയ ചരിചന്ദ്ര ലഹാനെ ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു.ഇതിനിടയിൽ ഇയാൾ തന്റെ പാന്റ് ഊരി മാറ്റുകയായിരുന്നുവെന്നും പെൺകുട്ടി ആരോപിക്കുന്നു.ഇത് സൈബർ ഗുണ്ടായിസമെന്ന് പ്രതിഭാ ഹരി; എംഎൽഎക്കെതിരെ വാളെടുത്ത് അണികൾ, സോഷ്യൽ മീഡിയയിൽ പൊങ്കാല പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.തുടർന്ന് നെഹ്റു നഗർ പോലീസ് സ്റ്റേഷനിൽ ഇവർ പപരാതി നൽകുകയും പോലീസ് സംഘം സ്ഥലത്തെത്തി ലഹാനെയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഐപിസി 354, 509 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഇയാൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിട്ടുണ്ട്.ലഹാനെയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.വിവാഹമോചിതനായ ലഹാനെ ഒറ്റയ്ക്കായിരുന്നു താമസം.ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും അമിതമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നുമാണ് അടുത്തവൃത്തങ്ങൾ പറയുന്നത്
സഹപ്രവർത്തകന്റെ മകളോട് അപമര്യാദയായി പെരുമാറി; മുംബൈയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ
https://malayalam.oneindia.com/news/india/mumbai-cop-arrested-for-misbehaving-with-colleagues-gaughter-225364.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: സഹപ്രവർത്തകന്റെ മകളോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് മുംബൈയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.ഹരിചന്ദ്ര ലഹാനെ എന്ന പോലീസ് കോൺസ്റ്റബിളിനെയാണ് നെഹ്റു നഗർ പോലീസ് അറസ്റ്റ് ചെയ്തത്.പാന്ത് നഗർ സ്റ്റേഷനിലെ കോൺസ്റ്റബിളാണ് 41കാരനായ ചിചന്ദ്ര ലഹാനെ.23കാരിയായ പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.ഇരുവരും ഓരോ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു താമസം.പെൺകുട്ടിയും ബന്ധുവായ മറ്റൊരു യുവതിയും ബാൽക്കണിയിൽ സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു.ഈ സമയം ഇവിടെയെത്തിയ ചരിചന്ദ്ര ലഹാനെ ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു.ഇതിനിടയിൽ ഇയാൾ തന്റെ പാന്റ് ഊരി മാറ്റുകയായിരുന്നുവെന്നും പെൺകുട്ടി ആരോപിക്കുന്നു.ഇത് സൈബർ ഗുണ്ടായിസമെന്ന് പ്രതിഭാ ഹരി; എംഎൽഎക്കെതിരെ വാളെടുത്ത് അണികൾ, സോഷ്യൽ മീഡിയയിൽ പൊങ്കാല പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.തുടർന്ന് നെഹ്റു നഗർ പോലീസ് സ്റ്റേഷനിൽ ഇവർ പപരാതി നൽകുകയും പോലീസ് സംഘം സ്ഥലത്തെത്തി ലഹാനെയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഐപിസി 354, 509 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഇയാൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിട്ടുണ്ട്.ലഹാനെയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.വിവാഹമോചിതനായ ലഹാനെ ഒറ്റയ്ക്കായിരുന്നു താമസം.ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും അമിതമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നുമാണ് അടുത്തവൃത്തങ്ങൾ പറയുന്നത് ### Headline : സഹപ്രവർത്തകന്റെ മകളോട് അപമര്യാദയായി പെരുമാറി; മുംബൈയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ
120
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയില് രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്.വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഈ മാസം 29 ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത മുഴുവന് ആളുകള്ക്കും വീട് വെച്ച് നല്കുന്നതാണ് പദ്ധതി.ഇപ്പോഴും പലരും വീടിനായി കാത്തിരിക്കുന്നുണ്ട്.ഇതിനായി ലൈഫിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു.അവർക്കും ലൈഫ് നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.കിടപ്പാടമില്ലാത്തവരെ ചേർത്തുനിർത്തി തല ചായ്ക്കാനൊരിടവും ജീവിത സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ഈ സർക്കാരിന്റെ വികസനനയം, മുഖ്യമന്ത്രി പറഞ്ഞു.മൂന്നാം ഘട്ടം കൂടി പൂര്ത്തിയാകുന്നതോടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം പേര്ക്ക് വീടുകള് ഒരുങ്ങും.കഴിഞ്ഞ രണ്ട് വര്ഷവും ഉണ്ടായ പ്രളയത്തില് നിരവധി പേര്ക്കാണ് വീട് നഷ്ടമായത്.ഇവര്ക്കും വീടുകള് ഒരുക്കേണ്ടതുകൊണ്ടാണ് ലൈഫ് മിഷന് ഭവനങ്ങളുടെ നിര്മ്മാണം അല്പ്പം വൈകിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.തല ചായ്ക്കാൻ സ്വന്തമായി ഒരിടം സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളി നീക്കിയ ലക്ഷക്കണക്കിന് കുടുംബങ്ങൾ.അവരുടെ സ്വപ്നങ്ങൾക്കൊപ്പം സർക്കാർ നിലകൊണ്ടു, ലൈഫ് പദ്ധതിക്ക് രൂപം നൽകി.ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു.ഒന്നും രണ്ടുമല്ല, രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി
ലൈഫ് മിഷന് പദ്ധതി: 2 ലക്ഷം വീടുകള് പൂര്ത്തിയായെന്ന് മുഖ്യമന്ത്രി, മൂന്നാം ഘട്ടത്തിന് തുടക്കം
https://malayalam.oneindia.com/news/kerala/2-lakh-houses-completed-in-life-mission-housing-scheme-242637.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയില് രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്.വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഈ മാസം 29 ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത മുഴുവന് ആളുകള്ക്കും വീട് വെച്ച് നല്കുന്നതാണ് പദ്ധതി.ഇപ്പോഴും പലരും വീടിനായി കാത്തിരിക്കുന്നുണ്ട്.ഇതിനായി ലൈഫിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു.അവർക്കും ലൈഫ് നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.കിടപ്പാടമില്ലാത്തവരെ ചേർത്തുനിർത്തി തല ചായ്ക്കാനൊരിടവും ജീവിത സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ഈ സർക്കാരിന്റെ വികസനനയം, മുഖ്യമന്ത്രി പറഞ്ഞു.മൂന്നാം ഘട്ടം കൂടി പൂര്ത്തിയാകുന്നതോടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം പേര്ക്ക് വീടുകള് ഒരുങ്ങും.കഴിഞ്ഞ രണ്ട് വര്ഷവും ഉണ്ടായ പ്രളയത്തില് നിരവധി പേര്ക്കാണ് വീട് നഷ്ടമായത്.ഇവര്ക്കും വീടുകള് ഒരുക്കേണ്ടതുകൊണ്ടാണ് ലൈഫ് മിഷന് ഭവനങ്ങളുടെ നിര്മ്മാണം അല്പ്പം വൈകിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.തല ചായ്ക്കാൻ സ്വന്തമായി ഒരിടം സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളി നീക്കിയ ലക്ഷക്കണക്കിന് കുടുംബങ്ങൾ.അവരുടെ സ്വപ്നങ്ങൾക്കൊപ്പം സർക്കാർ നിലകൊണ്ടു, ലൈഫ് പദ്ധതിക്ക് രൂപം നൽകി.ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു.ഒന്നും രണ്ടുമല്ല, രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി ### Headline : ലൈഫ് മിഷന് പദ്ധതി: 2 ലക്ഷം വീടുകള് പൂര്ത്തിയായെന്ന് മുഖ്യമന്ത്രി, മൂന്നാം ഘട്ടത്തിന് തുടക്കം
121
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ കസ്റ്റഡിയില് മര്ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില് പ്രതിയായ എസ്ഐ ദീപകിന് എതിരെ മജിസ്ട്രേറ്റിന്റെ മൊഴി.പ്രതികളെ ക്രൂരമായി മര്ദ്ദിക്കുന്ന പതിവ് ദീപകിനുണ്ട് എന്നാണ് പറവൂര് മജിസ്ട്രേറ്റ് ആയിരുന്ന എം സ്മിത മൊഴി നല്കിയിരിക്കുന്നത്.ഹൈക്കോടതി രജിസ്ട്രാറിനാണ് മൊഴി നല്കിയിട്ടുള്ളത്.മുന്പും ദീപക് ഇത്തരത്തില് പ്രതികളെ മര്ദ്ദിച്ച് കൊണ്ടുവന്നിട്ടുണ്ട്.പ്രതികളെ റിമാന്ഡ് ചെയ്യാന് എസ്ഐ ആവശ്യപ്പെട്ടപ്പോള് കാണാതെ റിമാന്ഡ് റിമാന്ഡ് ചെയ്യാനാകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.പ്രതികളെ മര്ദ്ദിച്ചതിന്റെ പേരില് ദീപകിനെ മുന്പും കോടതി താക്കീത് ചെയ്തിട്ടുണ്ടെന്നും മജിസ്ട്രേറ്റ് മൊഴി നല്കി.പ്രതിയെ കാണാന് മജിസ്ട്രേറ്റ് കൂട്ടാക്കിയില്ലെന്ന് എസ്ഐ ദീപക് നേരത്തെ മൊഴി നല്കിയിരുന്നു.ഇത് പ്രകാരമാണ് മജിസ്ട്രേററില് നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്.ശ്രീജിത്ത് ആശുപത്രിയില് ചികിത്സയില് ആയിരിക്കുന്ന സമയത്താണ് റിമാന്ഡ് ആവശ്യവുമായി ദീപക് സമീപിച്ചതെന്നും മജിസ്ട്രേറ്റ് മൊഴി നല്കിയിട്ടുണ്ട്.വരാപ്പുഴയിലെ വാസുദേവന് എന്നയാളുടെ വീടാക്രമിച്ച കേസിലെ പ്രതിയാണ് എന്നാരോപിച്ചാണ് ശ്രീജിത്തിനെ വീട്ടില് നിന്നും ആര്പിഎഫ് സംഘം കസ്റ്റഡിയിലെടുത്തത്.വരാപ്പുഴ സ്റ്റേഷനില് എ്ത്തിച്ച ശേഷം ശ്രീജിത്തിനെ ക്രൂരമായ മര്ദ്ദനത്തിന് ഇരയാക്കി.തുടര്ന്ന് ആശുപത്രിയില് വെച്ച് ശ്രീജിത്ത് മരണപ്പെട്ടു.അന്ന് രാത്രി ഒന്നരയോടെയാണ് അവധിയിലുണ്ടായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തി ശ്രീജിത്തിനെ മര്ദിച്ചത് എന്നാണ് കണ്ടെത്തല്
പ്രതികളെ ക്രൂരമായി മർദ്ദിക്കുന്ന പതിവ് എസ്ഐ ദീപകിനുണ്ട്.. വരാപ്പുഴ കസ്റ്റഡി കൊലയിൽ മൊഴി
https://malayalam.oneindia.com/news/kerala/sreejith-custody-death-magistrate-statement-si-deepak-203164.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ കസ്റ്റഡിയില് മര്ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില് പ്രതിയായ എസ്ഐ ദീപകിന് എതിരെ മജിസ്ട്രേറ്റിന്റെ മൊഴി.പ്രതികളെ ക്രൂരമായി മര്ദ്ദിക്കുന്ന പതിവ് ദീപകിനുണ്ട് എന്നാണ് പറവൂര് മജിസ്ട്രേറ്റ് ആയിരുന്ന എം സ്മിത മൊഴി നല്കിയിരിക്കുന്നത്.ഹൈക്കോടതി രജിസ്ട്രാറിനാണ് മൊഴി നല്കിയിട്ടുള്ളത്.മുന്പും ദീപക് ഇത്തരത്തില് പ്രതികളെ മര്ദ്ദിച്ച് കൊണ്ടുവന്നിട്ടുണ്ട്.പ്രതികളെ റിമാന്ഡ് ചെയ്യാന് എസ്ഐ ആവശ്യപ്പെട്ടപ്പോള് കാണാതെ റിമാന്ഡ് റിമാന്ഡ് ചെയ്യാനാകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.പ്രതികളെ മര്ദ്ദിച്ചതിന്റെ പേരില് ദീപകിനെ മുന്പും കോടതി താക്കീത് ചെയ്തിട്ടുണ്ടെന്നും മജിസ്ട്രേറ്റ് മൊഴി നല്കി.പ്രതിയെ കാണാന് മജിസ്ട്രേറ്റ് കൂട്ടാക്കിയില്ലെന്ന് എസ്ഐ ദീപക് നേരത്തെ മൊഴി നല്കിയിരുന്നു.ഇത് പ്രകാരമാണ് മജിസ്ട്രേററില് നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്.ശ്രീജിത്ത് ആശുപത്രിയില് ചികിത്സയില് ആയിരിക്കുന്ന സമയത്താണ് റിമാന്ഡ് ആവശ്യവുമായി ദീപക് സമീപിച്ചതെന്നും മജിസ്ട്രേറ്റ് മൊഴി നല്കിയിട്ടുണ്ട്.വരാപ്പുഴയിലെ വാസുദേവന് എന്നയാളുടെ വീടാക്രമിച്ച കേസിലെ പ്രതിയാണ് എന്നാരോപിച്ചാണ് ശ്രീജിത്തിനെ വീട്ടില് നിന്നും ആര്പിഎഫ് സംഘം കസ്റ്റഡിയിലെടുത്തത്.വരാപ്പുഴ സ്റ്റേഷനില് എ്ത്തിച്ച ശേഷം ശ്രീജിത്തിനെ ക്രൂരമായ മര്ദ്ദനത്തിന് ഇരയാക്കി.തുടര്ന്ന് ആശുപത്രിയില് വെച്ച് ശ്രീജിത്ത് മരണപ്പെട്ടു.അന്ന് രാത്രി ഒന്നരയോടെയാണ് അവധിയിലുണ്ടായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തി ശ്രീജിത്തിനെ മര്ദിച്ചത് എന്നാണ് കണ്ടെത്തല് ### Headline : പ്രതികളെ ക്രൂരമായി മർദ്ദിക്കുന്ന പതിവ് എസ്ഐ ദീപകിനുണ്ട്.. വരാപ്പുഴ കസ്റ്റഡി കൊലയിൽ മൊഴി
122
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തി.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്
ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/767114/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തി.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ് ### Headline : ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
123
ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസിന് ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങള്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കമല്നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലായിരുന്നു പ്രശ്നം.ഇപ്പോഴിതാ എന്പിആറില് സര്ക്കാര് കൊണ്ടുവന്ന ഗസറ്റ് നോട്ടിഫിക്കേഷന് പിന്വലിക്കണമെന്ന് മുസ്ലീം എംഎല്എ ആവശ്യപ്പെട്ടിരിക്കുകയാണ്.ഇല്ലെങ്കില് പ്രക്ഷോഭവുമായി തെരുവില് ഇറങ്ങുമെന്ന് ഭോപ്പാല് എംഎല്എ ആരിഫ് മസൂദ് പറഞ്ഞു.കഴിഞ്ഞ ദിവസം കര്ഷക വായ്പ നയത്തില് സര്ക്കാര് പ്രഖ്യാപനങ്ങള് പാലിച്ചില്ലെന്നും, ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില് കോണ്ഗ്രസ് സര്ക്കാരിന്റെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.എന്നാല് സിന്ധ്യ തെരുവിലിറങ്ങട്ടെയെന്നായിരുന്നു കമല്നാഥിന്റെ മറുപടി.ഇതോടെ കോണ്ഗ്രസ് രണ്ട് ചേരിയിലായിരുന്നു.എന്നാല് മുസ്ലീം എംഎല്എയുടെ ഭീഷണി കമല്നാഥ് ഗൗരവമായി എടുത്തിട്ടുണ്ട്.എന്പിആര് നടപ്പാക്കുന്നത് മധ്യപ്രദേശില് നിര്ത്തിവെക്കണമെന്നാണ് മസൂദിന്റെ ആവശ്യം.കേന്ദ്ര സര്ക്കാരിന്റെ അതേ നടപടിയാണ് കോണ്ഗ്രസ് സര്ക്കാരും ചെയ്തിരിക്കുന്നത.് എന്തിനാണ് ഗസറ്റ് നോട്ടിഫിക്കേഷന് കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു.അതേസമയം ആരിഫ് മസൂദ് എന്ആര്സി, പൗരത്വം നിയമം എന്നിവയുടെ കടുത്ത വിമര്ശകനാണ്.ബിജെപിയില് നിന്ന് നേരത്തെ നിരവധി മുസ്ലീം നേതാക്കള് രാജിവെച്ചിരുന്നു.അതേ കാര്യങ്ങള് കോണ്ഗ്രസില് ആവര്ത്തിക്കുമോയെന്ന ഭയത്തിലാണ് കമല്നാഥ്.നേരത്തെ എന്ആര്സി മധ്യപ്രദേശില് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി കമല്നാഥ് പറഞ്ഞിരുന്നു.എന്നാല് ഗസറ്റ് പ്രഖ്യാപനം വളരെ തെറ്റായ നടപടിയാണ്.എന്ആര്സിയുടെ ചെറിയ രൂപമാണ് എന്പിആറെന്നും ആരിഫ് ആരോപിച്ചു.അതേസമയം ഭോപ്പാലില് എന്ആര്സിക്കെതിരെ വമ്പന് പ്രകടനം നടത്താനും മസൂദ് തീരുമാനിച്ചിട്ടുണ്ട്.സര്ക്കാരിന് മുന്നില് ഒരു രേഖയും തന്റെ പൗരത്വത്തിനായി കാണിക്കില്ലെന്നും മസൂദ് വ്യക്തമാക്കി
മധ്യപ്രദേശില് വീണ്ടും വിള്ളല്... എന്പിആര് നടപ്പാക്കിയാല് പ്രക്ഷോഭമെന്ന് എംഎല്എ, ഭീഷണി ഇങ്ങനെ
https://malayalam.oneindia.com/news/india/congress-mla-urges-mp-govt-to-reject-npr-242266.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസിന് ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങള്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കമല്നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലായിരുന്നു പ്രശ്നം.ഇപ്പോഴിതാ എന്പിആറില് സര്ക്കാര് കൊണ്ടുവന്ന ഗസറ്റ് നോട്ടിഫിക്കേഷന് പിന്വലിക്കണമെന്ന് മുസ്ലീം എംഎല്എ ആവശ്യപ്പെട്ടിരിക്കുകയാണ്.ഇല്ലെങ്കില് പ്രക്ഷോഭവുമായി തെരുവില് ഇറങ്ങുമെന്ന് ഭോപ്പാല് എംഎല്എ ആരിഫ് മസൂദ് പറഞ്ഞു.കഴിഞ്ഞ ദിവസം കര്ഷക വായ്പ നയത്തില് സര്ക്കാര് പ്രഖ്യാപനങ്ങള് പാലിച്ചില്ലെന്നും, ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില് കോണ്ഗ്രസ് സര്ക്കാരിന്റെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.എന്നാല് സിന്ധ്യ തെരുവിലിറങ്ങട്ടെയെന്നായിരുന്നു കമല്നാഥിന്റെ മറുപടി.ഇതോടെ കോണ്ഗ്രസ് രണ്ട് ചേരിയിലായിരുന്നു.എന്നാല് മുസ്ലീം എംഎല്എയുടെ ഭീഷണി കമല്നാഥ് ഗൗരവമായി എടുത്തിട്ടുണ്ട്.എന്പിആര് നടപ്പാക്കുന്നത് മധ്യപ്രദേശില് നിര്ത്തിവെക്കണമെന്നാണ് മസൂദിന്റെ ആവശ്യം.കേന്ദ്ര സര്ക്കാരിന്റെ അതേ നടപടിയാണ് കോണ്ഗ്രസ് സര്ക്കാരും ചെയ്തിരിക്കുന്നത.് എന്തിനാണ് ഗസറ്റ് നോട്ടിഫിക്കേഷന് കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു.അതേസമയം ആരിഫ് മസൂദ് എന്ആര്സി, പൗരത്വം നിയമം എന്നിവയുടെ കടുത്ത വിമര്ശകനാണ്.ബിജെപിയില് നിന്ന് നേരത്തെ നിരവധി മുസ്ലീം നേതാക്കള് രാജിവെച്ചിരുന്നു.അതേ കാര്യങ്ങള് കോണ്ഗ്രസില് ആവര്ത്തിക്കുമോയെന്ന ഭയത്തിലാണ് കമല്നാഥ്.നേരത്തെ എന്ആര്സി മധ്യപ്രദേശില് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി കമല്നാഥ് പറഞ്ഞിരുന്നു.എന്നാല് ഗസറ്റ് പ്രഖ്യാപനം വളരെ തെറ്റായ നടപടിയാണ്.എന്ആര്സിയുടെ ചെറിയ രൂപമാണ് എന്പിആറെന്നും ആരിഫ് ആരോപിച്ചു.അതേസമയം ഭോപ്പാലില് എന്ആര്സിക്കെതിരെ വമ്പന് പ്രകടനം നടത്താനും മസൂദ് തീരുമാനിച്ചിട്ടുണ്ട്.സര്ക്കാരിന് മുന്നില് ഒരു രേഖയും തന്റെ പൗരത്വത്തിനായി കാണിക്കില്ലെന്നും മസൂദ് വ്യക്തമാക്കി ### Headline : മധ്യപ്രദേശില് വീണ്ടും വിള്ളല്... എന്പിആര് നടപ്പാക്കിയാല് പ്രക്ഷോഭമെന്ന് എംഎല്എ, ഭീഷണി ഇങ്ങനെ
124
വിഷയം അഭിഭാഷകന് ഷഹീന്ബാഗില് മധ്യസ്ഥ ചര്ച്ചയ്ക്ക് സുപ്രീം കോടതി...മുതിര്ന്ന അഭിഭാഷകരെ നിയമിച്ചു!! 17, 2020, 14:52 സുപ്രീം കോടതിയില് അഭിഭാഷകന് കോടതിയലക്ഷ്യ ഭീഷണി...മാപ്പുപറഞ്ഞ് ജസ്റ്റിസ് അരുണ് മിശ്ര!! 5, 2019, 14:18 ദില്ലിയില് തമ്മിലടിച്ച് പോലീസും അഭിഭാഷകരും....പോലീസ് ജീപ്പ് കത്തിച്ചു, വെടിയുതിര്ത്ത് പോലീസ് 2, 2019, 19:52 അയോധ്യയില് പ്രതിഷ്ഠയുടെ ചിത്രങ്ങള് കണ്ടെത്തിയിട്ടുണ്ട്, രാമക്ഷേത്രത്തിന് തെളിവുണ്ടെന്ന് രാംലല്ല! 16, 2019, 15:15 ശ്രീരാമന് ജനിച്ച കൃത്യസ്ഥലം എവിടെയെന്ന് സുപ്രീം കോടതി....അയോധ്യയില് വാദം ഇങ്ങനെ 13, 2019, 17:10 സുഷമയെപ്പോലെ മിടുക്കൻ...37-ാം വയസ്സിൽ ഗവർണർ, 34-ാം വയസ്സിൽ എജി; സുഷമ സ്വരാജിലെ ആ 'സ്വരാജ്' ആരാണ്? 7, 2019, 15:29 എയര് ഇന്ത്യ ജീവനക്കാരനോട് വംശീയ അധിക്ഷേപം: ഐറിഷ് അഭിഭാഷക ആത്മഹത്യ ചെയ്തു 4, 2019, 11:39 മലയാളം ദിന പത്രത്തിനെതിരെ 10ലക്ഷം രൂപയുടെ മാനനഷ്ടക്കേസ്: കേസ് മലപ്പുറത്തെ യുവ അഭിഭാഷകന്റേത് 21, 2019, 15:00 വ്യാജ സര്ട്ടിഫിക്കറ്റ് ഉണ്ടാക്കി ബാര് കൗണ്സില് അംഗത്വം നേടി: തിരുവനന്തപുരത്ത് വ്യാജ അഭിഭാഷകന് 17, 2019, 09:54 കോടതിയലക്ഷ്യം: മുന് സിബിഐ മേധാവി നാഗേശ്വര റാവുവിന് കോടതിയുടെ പിഴയും താക്കീതും 12, 2019, 14:07 രണ്ടാമൂഴം: വഴങ്ങാതെ എംടി, രണ്ടാമൂഴത്തില് മാധ്യസ്ഥമില്ല, നിലപാട് കോടതിയെ അറിയിച്ചു! 8, 2018, 07:54 മക്കളെ സ്കൂള് ബസ് കയറ്റാന് വന്ന അഭിഭാഷകന് റോഡില് കുഴഞ്ഞ് വീണു മരിച്ചു: സംഭവം മലപ്പുറത്ത്
അഭിഭാഷകന്: Latest അഭിഭാഷകന്
https://malayalam.oneindia.com/topic/%E0%B4%85%E0%B4%AD%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം അഭിഭാഷകന് ഷഹീന്ബാഗില് മധ്യസ്ഥ ചര്ച്ചയ്ക്ക് സുപ്രീം കോടതി...മുതിര്ന്ന അഭിഭാഷകരെ നിയമിച്ചു!! 17, 2020, 14:52 സുപ്രീം കോടതിയില് അഭിഭാഷകന് കോടതിയലക്ഷ്യ ഭീഷണി...മാപ്പുപറഞ്ഞ് ജസ്റ്റിസ് അരുണ് മിശ്ര!! 5, 2019, 14:18 ദില്ലിയില് തമ്മിലടിച്ച് പോലീസും അഭിഭാഷകരും....പോലീസ് ജീപ്പ് കത്തിച്ചു, വെടിയുതിര്ത്ത് പോലീസ് 2, 2019, 19:52 അയോധ്യയില് പ്രതിഷ്ഠയുടെ ചിത്രങ്ങള് കണ്ടെത്തിയിട്ടുണ്ട്, രാമക്ഷേത്രത്തിന് തെളിവുണ്ടെന്ന് രാംലല്ല! 16, 2019, 15:15 ശ്രീരാമന് ജനിച്ച കൃത്യസ്ഥലം എവിടെയെന്ന് സുപ്രീം കോടതി....അയോധ്യയില് വാദം ഇങ്ങനെ 13, 2019, 17:10 സുഷമയെപ്പോലെ മിടുക്കൻ...37-ാം വയസ്സിൽ ഗവർണർ, 34-ാം വയസ്സിൽ എജി; സുഷമ സ്വരാജിലെ ആ 'സ്വരാജ്' ആരാണ്? 7, 2019, 15:29 എയര് ഇന്ത്യ ജീവനക്കാരനോട് വംശീയ അധിക്ഷേപം: ഐറിഷ് അഭിഭാഷക ആത്മഹത്യ ചെയ്തു 4, 2019, 11:39 മലയാളം ദിന പത്രത്തിനെതിരെ 10ലക്ഷം രൂപയുടെ മാനനഷ്ടക്കേസ്: കേസ് മലപ്പുറത്തെ യുവ അഭിഭാഷകന്റേത് 21, 2019, 15:00 വ്യാജ സര്ട്ടിഫിക്കറ്റ് ഉണ്ടാക്കി ബാര് കൗണ്സില് അംഗത്വം നേടി: തിരുവനന്തപുരത്ത് വ്യാജ അഭിഭാഷകന് 17, 2019, 09:54 കോടതിയലക്ഷ്യം: മുന് സിബിഐ മേധാവി നാഗേശ്വര റാവുവിന് കോടതിയുടെ പിഴയും താക്കീതും 12, 2019, 14:07 രണ്ടാമൂഴം: വഴങ്ങാതെ എംടി, രണ്ടാമൂഴത്തില് മാധ്യസ്ഥമില്ല, നിലപാട് കോടതിയെ അറിയിച്ചു! 8, 2018, 07:54 മക്കളെ സ്കൂള് ബസ് കയറ്റാന് വന്ന അഭിഭാഷകന് റോഡില് കുഴഞ്ഞ് വീണു മരിച്ചു: സംഭവം മലപ്പുറത്ത് ### Headline : അഭിഭാഷകന്: Latest അഭിഭാഷകന്
125
തൃശൂർ : കുട്ടികൾ ഇല്ലാത്തവർക്ക് സർക്കാർ പദ്ധതിയായ ജനനിയിലൂടെ ജില്ലാ ഹോമിയോ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുന്നു.സാമ്പത്തിക ബാധ്യത മൂലം പാതിവഴിയിൽ വന്ധ്യതാ ചികിത്സ അവസാനിപ്പിക്കേണ്ടിവരുന്ന സാധാരണ ജനങ്ങൾക്ക് ജനനി പദ്ധതി ഉപകാരപ്രദമാകും.സ്ത്രീ വന്ധ്യതയുടെ കാരണങ്ങളായ പോളിസിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രോം ,ഗർഭാശയ മുഴകൾ, എൻഡോമെട്രിയോസിസ്, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിവയ്ക്ക് ഹോമിയോപ്പതിയിൽ ചികിത്സ ലഭ്യമാണ്.തുടർച്ചയായ ഗർഭഛിദ്ര കേസുകളിലും, ഐവിഎഫ്, ഐസിഎസ്ഐ ചികിത്സാ രീതികൾ പരാജയപ്പെട്ടവരിൽ പോലും ചുരുങ്ങിയ കാലയളവിൽ ഹോമിയോപ്പതി ചികിത്സ ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്.2012-ൽ കണ്ണൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലാണ് അമ്മയും കുഞ്ഞും എന്ന പേരിൽ വന്ധ്യതാ ചികിത്സ ആരംഭിച്ചത്.മികച്ച പ്രതികരണം ലഭിച്ചതോടെ മറ്റ് ജില്ലാ ഹോമിയോ ആശുപത്രികളിലേക്ക് ജനനി എന്ന പേരിൽ പദ്ധതി വ്യാപിപ്പിച്ചു.ചികിത്സയിലൂടെ സംസ്ഥാനത്ത് 2000 കേസുകളിൽ ഫലപ്രാപ്തിയുണ്ടായിട്ടുണ്ട്.കേരള സർക്കാർ ഹോമിയോ വകുപ്പിന്റെ കീഴിൽ 2019 മുതൽ ജില്ലാ ഹോമിയോപ്പതി ആശുപത്രികളിൽ ജനനി ഫെർട്ടിലിറ്റി സെന്റർ ഒ.പി.ആ രംഭിച്ചിട്ടുണ്ട്.തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഒ പി യിൽ ലഭ്യമാണ്.സ്ത്രീ/ പുരുഷ വന്ധ്യതയുടെ കാരണങ്ങൾക്കുള്ള ചികത്സ, ബോധവത്ക്കരണം എന്നിവ ജില്ലാ ഹോമിയോ ആശുപത്രിയിൽ ലഭ്യമാണ്.0487 2389063 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്
സൗജന്യ വന്ധ്യത ചികിത്സ പദ്ധതി ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ
https://www.malayalamexpress.in/archives/950760/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ : കുട്ടികൾ ഇല്ലാത്തവർക്ക് സർക്കാർ പദ്ധതിയായ ജനനിയിലൂടെ ജില്ലാ ഹോമിയോ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുന്നു.സാമ്പത്തിക ബാധ്യത മൂലം പാതിവഴിയിൽ വന്ധ്യതാ ചികിത്സ അവസാനിപ്പിക്കേണ്ടിവരുന്ന സാധാരണ ജനങ്ങൾക്ക് ജനനി പദ്ധതി ഉപകാരപ്രദമാകും.സ്ത്രീ വന്ധ്യതയുടെ കാരണങ്ങളായ പോളിസിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രോം ,ഗർഭാശയ മുഴകൾ, എൻഡോമെട്രിയോസിസ്, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിവയ്ക്ക് ഹോമിയോപ്പതിയിൽ ചികിത്സ ലഭ്യമാണ്.തുടർച്ചയായ ഗർഭഛിദ്ര കേസുകളിലും, ഐവിഎഫ്, ഐസിഎസ്ഐ ചികിത്സാ രീതികൾ പരാജയപ്പെട്ടവരിൽ പോലും ചുരുങ്ങിയ കാലയളവിൽ ഹോമിയോപ്പതി ചികിത്സ ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്.2012-ൽ കണ്ണൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലാണ് അമ്മയും കുഞ്ഞും എന്ന പേരിൽ വന്ധ്യതാ ചികിത്സ ആരംഭിച്ചത്.മികച്ച പ്രതികരണം ലഭിച്ചതോടെ മറ്റ് ജില്ലാ ഹോമിയോ ആശുപത്രികളിലേക്ക് ജനനി എന്ന പേരിൽ പദ്ധതി വ്യാപിപ്പിച്ചു.ചികിത്സയിലൂടെ സംസ്ഥാനത്ത് 2000 കേസുകളിൽ ഫലപ്രാപ്തിയുണ്ടായിട്ടുണ്ട്.കേരള സർക്കാർ ഹോമിയോ വകുപ്പിന്റെ കീഴിൽ 2019 മുതൽ ജില്ലാ ഹോമിയോപ്പതി ആശുപത്രികളിൽ ജനനി ഫെർട്ടിലിറ്റി സെന്റർ ഒ.പി.ആ രംഭിച്ചിട്ടുണ്ട്.തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഒ പി യിൽ ലഭ്യമാണ്.സ്ത്രീ/ പുരുഷ വന്ധ്യതയുടെ കാരണങ്ങൾക്കുള്ള ചികത്സ, ബോധവത്ക്കരണം എന്നിവ ജില്ലാ ഹോമിയോ ആശുപത്രിയിൽ ലഭ്യമാണ്.0487 2389063 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് ### Headline : സൗജന്യ വന്ധ്യത ചികിത്സ പദ്ധതി ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ
126
ഭോപ്പാല്: ജെഎന്യു ആക്രമണത്തിനിരയായ വിദ്യാര്ത്ഥികള്ക്ക് ഐക്യദാര്ഢ്യവുമായി എത്തിയ ദീപിക പദുക്കോണിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ്.കഴിഞ്ഞ ദിവസം ദീപികയുടെ പുതിയ ചിത്രം ഛപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ ആദരിക്കാന് ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്ക്കാര്.അന്താരാഷ്ട്ര ഇന്ത്യന് ചലച്ചിത്ര അക്കാദമി അവാര്ഡില് വെച്ചാണ് ദീപികയെ ആദരിക്കുന്നത്.ഇതോടെ ബിജെപി പ്രതിഷേധം ഉയര്ത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.ദീപികയ്ക്കെതിരെ ബിജെപി കേന്ദ്രങ്ങള് വിമര്ശനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് പിന്തുണയുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛപ്പാക്കിന് നികുതിയിളവ് നല്കിയത് കോണ്ഗ്രസ് രാഷ്ട്രീയ നീക്കങ്ങള് നടത്തുന്നത് കൊണ്ടാണെന്ന് ബിജെപി ആരോപിച്ചിരുന്നു.ഇതിനെതിരെ വിമര്ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.അതേസമയം സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ഈ അവാര്ഡ് ചടങ്ങ് മധ്യപ്രദേശില് നടക്കുന്നത്.ഭോപ്പാലിലും ഇന്ഡോറിലുമായിട്ടാണ് ഐഐഎഫ്എ അവാര്ഡ് ചടങ്ങുകള് നടക്കുന്നത്.കഴിഞ്ഞ ദിവസമാണ് ദീപികയുടെ ഛപ്പാക്ക് റിലീസായത്.ആസിഡ് ആക്രമണ ഇരയെ കുറിച്ചുള്ള ചിത്രമാണ് ഇത്.വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണിത്.നേരത്തെ ബിജെപി ദീപികയുടെ ചിത്രത്തെ വലിയ രീതിയില് പിന്തുണച്ചിരുന്നു.എന്നാല് ജെഎന്യു സന്ദര്ശനത്തോടെ ദീപികയ്ക്കെതിരെ ഇവര് പ്രചാരണം തുടങ്ങിയിരിക്കുകയാണ്.ചിത്രം ബോയ്ക്കോട്ട് ചെയ്യാനും ആഹ്വാനമുണ്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് ചിത്രത്തെ കുറിച്ച് വലിയ പ്രചാരണങ്ങളൊന്നും നടക്കുന്നില്ല.എന്നാല് ചിത്രത്തെ പ്രോത്സാഹിപ്പിക്കാനാണ് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം.ഉത്തര്പ്രദേശില് സമാജ് വാദി പാര്ട്ടി ഒരു തിയ്യേറ്റര് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ട്.അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ജെഎന്യുവില് എത്തിയതെന്നാണ് ബിജെപിയുടെ വാദം.വെറും പബ്ലിസിറ്റിയാണെന്നും അവര് പറഞ്ഞു
ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്ഗ്രസ്
https://malayalam.oneindia.com/news/india/madhya-pradesh-to-honour-deepika-padukone-at-iifa-240145.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: ജെഎന്യു ആക്രമണത്തിനിരയായ വിദ്യാര്ത്ഥികള്ക്ക് ഐക്യദാര്ഢ്യവുമായി എത്തിയ ദീപിക പദുക്കോണിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ്.കഴിഞ്ഞ ദിവസം ദീപികയുടെ പുതിയ ചിത്രം ഛപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ ആദരിക്കാന് ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്ക്കാര്.അന്താരാഷ്ട്ര ഇന്ത്യന് ചലച്ചിത്ര അക്കാദമി അവാര്ഡില് വെച്ചാണ് ദീപികയെ ആദരിക്കുന്നത്.ഇതോടെ ബിജെപി പ്രതിഷേധം ഉയര്ത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.ദീപികയ്ക്കെതിരെ ബിജെപി കേന്ദ്രങ്ങള് വിമര്ശനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് പിന്തുണയുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛപ്പാക്കിന് നികുതിയിളവ് നല്കിയത് കോണ്ഗ്രസ് രാഷ്ട്രീയ നീക്കങ്ങള് നടത്തുന്നത് കൊണ്ടാണെന്ന് ബിജെപി ആരോപിച്ചിരുന്നു.ഇതിനെതിരെ വിമര്ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.അതേസമയം സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ഈ അവാര്ഡ് ചടങ്ങ് മധ്യപ്രദേശില് നടക്കുന്നത്.ഭോപ്പാലിലും ഇന്ഡോറിലുമായിട്ടാണ് ഐഐഎഫ്എ അവാര്ഡ് ചടങ്ങുകള് നടക്കുന്നത്.കഴിഞ്ഞ ദിവസമാണ് ദീപികയുടെ ഛപ്പാക്ക് റിലീസായത്.ആസിഡ് ആക്രമണ ഇരയെ കുറിച്ചുള്ള ചിത്രമാണ് ഇത്.വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണിത്.നേരത്തെ ബിജെപി ദീപികയുടെ ചിത്രത്തെ വലിയ രീതിയില് പിന്തുണച്ചിരുന്നു.എന്നാല് ജെഎന്യു സന്ദര്ശനത്തോടെ ദീപികയ്ക്കെതിരെ ഇവര് പ്രചാരണം തുടങ്ങിയിരിക്കുകയാണ്.ചിത്രം ബോയ്ക്കോട്ട് ചെയ്യാനും ആഹ്വാനമുണ്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് ചിത്രത്തെ കുറിച്ച് വലിയ പ്രചാരണങ്ങളൊന്നും നടക്കുന്നില്ല.എന്നാല് ചിത്രത്തെ പ്രോത്സാഹിപ്പിക്കാനാണ് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം.ഉത്തര്പ്രദേശില് സമാജ് വാദി പാര്ട്ടി ഒരു തിയ്യേറ്റര് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ട്.അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ജെഎന്യുവില് എത്തിയതെന്നാണ് ബിജെപിയുടെ വാദം.വെറും പബ്ലിസിറ്റിയാണെന്നും അവര് പറഞ്ഞു ### Headline : ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്ഗ്രസ്
127
വരുണ് 12 2016, 9:44 തിരുവനന്തപുരം: പച്ചിലമരുന്നുകള് ശേഖരിക്കാനായി തിരുനന്തപുരം കാട്ടാകടയില് ഒരു വ്യക്തിയുടെ വസ്തുവില് എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന് കാഴ്ച കണ്ടത്.മണ്ണില് പുതഞ്ഞ് ചിന്നിച്ചിതറിയ അസ്ഥികൂടം.ആരുടേതാണ് അസ്ഥികൂടം? വിവരമറിഞ്ഞ് കാട്ടകടയില് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ആളുകള് ഓടിക്കൂടി.നാട്ടുകാര് വിവരമറിയിച്ച് പോലീസുമെത്തി.നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്, ആര്യനാട് സര്ക്കിള് ഇന്സ്പെക്ടര് എസ്.അനില്കുമാര്, നെയ്യാര്ഡാം എസ്ഐ കിരണ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആരുടേതാണ് ഈ അസ്ഥികൂടമെന്നും കൊന്ന് കുഴിച്ച് മൂടിയതാണോ എന്നും പോലീസ് അന്വേഷിക്കുകയാണ്.കൊലപാതകത്തിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന ഭൂമിയില് കൊണ്ടുവന്ന് കുഴിച്ചിട്ടതാകാമെന്നാണ് പോലീസ് ശിക്കുന്നത്...കണ്ടെത്തിയത് കണ്ടംതിട്ടയ്ക്കു സമീപം കളിവിളാകത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.പോലീസ് പറയുന്നത് അസ്ഥികൂടത്തിന് മൂന്നു മാസത്തോളം പഴക്കമുണ്ടെന്നാണ് നെയ്യാര്ഡാം പൊലീസ് പറയുന്നത്.അസ്ഥികൂടം പുരുഷന്റേതാകാനാണു സാധ്യത.ദുരൂഹത തലയോട്ടി, എല്ലിന്കഷണങ്ങള് എന്നിവ പ്രദേശത്ത് ചിതറിയ നിലയിലായിരുന്നു.ഭൂമിയുടെ ഉടമസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ് കൊലപാതകം വിശദമായ പരിശോധനയ്ക്കായി അസ്തികൂടം മെഡിക്കല് കോളജ് ആശുപത്രിയിലെത്തിച്ചു.കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.അന്വേഷണം ആരംഭിച്ചു പാറക്കെട്ടുകള് നിറഞ്ഞ ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്.സമീപകാലങ്ങളില് ഈ പ്രദേശത്തു നിന്നു കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്
കൊന്ന് കുഴിച്ച് മൂടിയതാര് ? സ്വകാര്യ വ്യക്തിയുടെ ഭൂമിയില് മൂന്ന് മാസം പഴക്കമുള്ള അസ്ഥികൂടം
https://malayalam.oneindia.com/news/kerala/locals-found-three-month-old-skeleton-in-kattakada-157564.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വരുണ് 12 2016, 9:44 തിരുവനന്തപുരം: പച്ചിലമരുന്നുകള് ശേഖരിക്കാനായി തിരുനന്തപുരം കാട്ടാകടയില് ഒരു വ്യക്തിയുടെ വസ്തുവില് എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന് കാഴ്ച കണ്ടത്.മണ്ണില് പുതഞ്ഞ് ചിന്നിച്ചിതറിയ അസ്ഥികൂടം.ആരുടേതാണ് അസ്ഥികൂടം? വിവരമറിഞ്ഞ് കാട്ടകടയില് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ആളുകള് ഓടിക്കൂടി.നാട്ടുകാര് വിവരമറിയിച്ച് പോലീസുമെത്തി.നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്, ആര്യനാട് സര്ക്കിള് ഇന്സ്പെക്ടര് എസ്.അനില്കുമാര്, നെയ്യാര്ഡാം എസ്ഐ കിരണ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആരുടേതാണ് ഈ അസ്ഥികൂടമെന്നും കൊന്ന് കുഴിച്ച് മൂടിയതാണോ എന്നും പോലീസ് അന്വേഷിക്കുകയാണ്.കൊലപാതകത്തിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന ഭൂമിയില് കൊണ്ടുവന്ന് കുഴിച്ചിട്ടതാകാമെന്നാണ് പോലീസ് ശിക്കുന്നത്...കണ്ടെത്തിയത് കണ്ടംതിട്ടയ്ക്കു സമീപം കളിവിളാകത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.പോലീസ് പറയുന്നത് അസ്ഥികൂടത്തിന് മൂന്നു മാസത്തോളം പഴക്കമുണ്ടെന്നാണ് നെയ്യാര്ഡാം പൊലീസ് പറയുന്നത്.അസ്ഥികൂടം പുരുഷന്റേതാകാനാണു സാധ്യത.ദുരൂഹത തലയോട്ടി, എല്ലിന്കഷണങ്ങള് എന്നിവ പ്രദേശത്ത് ചിതറിയ നിലയിലായിരുന്നു.ഭൂമിയുടെ ഉടമസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ് കൊലപാതകം വിശദമായ പരിശോധനയ്ക്കായി അസ്തികൂടം മെഡിക്കല് കോളജ് ആശുപത്രിയിലെത്തിച്ചു.കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.അന്വേഷണം ആരംഭിച്ചു പാറക്കെട്ടുകള് നിറഞ്ഞ ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്.സമീപകാലങ്ങളില് ഈ പ്രദേശത്തു നിന്നു കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട് ### Headline : കൊന്ന് കുഴിച്ച് മൂടിയതാര് ? സ്വകാര്യ വ്യക്തിയുടെ ഭൂമിയില് മൂന്ന് മാസം പഴക്കമുള്ള അസ്ഥികൂടം
128
ുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് തൊഴിലാളികള് ചേര്ന്ന് തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചത് ബംഗളൂരു: മാസങ്ങളോളം ശമ്പളം നല്കാത്തതിനെ തുടര്ന്ന് സ്വകാര്യസ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് തൊഴിലാളികള് ചേര്ന്ന് തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചത്.ഏഴ് മാസത്തോളം ശമ്പളം മുടങ്ങിയ ജീവനക്കാര് പലതവണയായി ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് കമ്പനി ഉടമയായ സുജയ്നെ സമീപിച്ചിരുന്നു.എന്നാല് ഇയാള് പണം നല്കിയില്ല.ക്ഷുഭിതരായ ജീവനക്കാര് ചേര്ന്ന് സുജയ്നെ തട്ടിക്കൊണ്ടു പോകാന് പദ്ധതിയിടുകയായിരുന്നു.തുടര്ന്ന് മാര്ച്ച് 21 ന് നാലംഗ സംഘം സുജയിനെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര് ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില് തടവിലാക്കി.ശേഷം മാസങ്ങളായി മുടങ്ങിയിരിക്കുന്ന ശമ്പളം തരാന് ആവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്തു.ഒടുവില് ശമ്പളം ഉടന് തന്നെ തന്നുതീര്ക്കാമെന്ന് വാഗ്ദാനം നല്കിയതോടെ സംഘം ഇയാളെ മോചിപ്പിക്കുകയായിരുന്നു.തടവില് നിന്നും രക്ഷപ്പെട്ട സുജയ് ഹലസുരു പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.ജീവനക്കാര്ക്കെതിരെ പരാതിയും നല്കി.പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
മാസങ്ങളോളം ശമ്പളം നല്കിയില്ല; ജീവനക്കാര് സ്ഥാപന ഉടമയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി
https://bignewskerala.com/2019/04/10/employees-kidnap-company-owner/39885/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് തൊഴിലാളികള് ചേര്ന്ന് തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചത് ബംഗളൂരു: മാസങ്ങളോളം ശമ്പളം നല്കാത്തതിനെ തുടര്ന്ന് സ്വകാര്യസ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് തൊഴിലാളികള് ചേര്ന്ന് തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചത്.ഏഴ് മാസത്തോളം ശമ്പളം മുടങ്ങിയ ജീവനക്കാര് പലതവണയായി ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് കമ്പനി ഉടമയായ സുജയ്നെ സമീപിച്ചിരുന്നു.എന്നാല് ഇയാള് പണം നല്കിയില്ല.ക്ഷുഭിതരായ ജീവനക്കാര് ചേര്ന്ന് സുജയ്നെ തട്ടിക്കൊണ്ടു പോകാന് പദ്ധതിയിടുകയായിരുന്നു.തുടര്ന്ന് മാര്ച്ച് 21 ന് നാലംഗ സംഘം സുജയിനെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര് ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില് തടവിലാക്കി.ശേഷം മാസങ്ങളായി മുടങ്ങിയിരിക്കുന്ന ശമ്പളം തരാന് ആവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്തു.ഒടുവില് ശമ്പളം ഉടന് തന്നെ തന്നുതീര്ക്കാമെന്ന് വാഗ്ദാനം നല്കിയതോടെ സംഘം ഇയാളെ മോചിപ്പിക്കുകയായിരുന്നു.തടവില് നിന്നും രക്ഷപ്പെട്ട സുജയ് ഹലസുരു പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.ജീവനക്കാര്ക്കെതിരെ പരാതിയും നല്കി.പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ### Headline : മാസങ്ങളോളം ശമ്പളം നല്കിയില്ല; ജീവനക്കാര് സ്ഥാപന ഉടമയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി
129
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്
ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/757296/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ് ### Headline : ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
130
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി.നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരായാണ് നായിക."പൊൻവിളക്കായി" എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.ഗാനം ആലപിച്ചിരിക്കുന്നതും ഷാൻ തന്നെയാണ്.പ്ര ണ യ ക ഥ പ റ യു ന്ന ചിത്രം അ ജു വ ർ ഗീ സും വി ശാ ഖ് സു ബ്ര ഹ്മ ണ്യ വും ചേ ർ ന്നാ ണ് നി ർ മ്മി ക്കു ന്ന ത്.ശ്രീ നി വാ സ ൻ, അ ജു വ ർ ഗീ സ്, ര ൺ ജി പ ണി ക്ക ർ, ജൂ ഡ് ആ ന്റ ണി, ബി ജു സോ പാ നം, ധ ന്യ ബാ ല കൃ ഷ്ണ ൻ, സു ന്ദ ർ രാ മു എന്നിവരാണ് മറ്റ് താരങ്ങൾ.1989 ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ദിനേശനേയും ശോഭയേയും പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ, ഈ ചിത്രത്തിൽ നിവിൻ പോളിയുടേയും, നയൻതാരയുടേയും പേരുകൾ യഥാക്രമം ദിനേശൻ,ശോഭ എന്നാണ്.ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി ജോൺ ആണ്.ചിത്രം സെപ്റ്റംബർ അഞ്ചിന് പ്രദർശനത്തിന് എത്തും.പാലാ ഉപതെരഞ്ഞെടുപ്പ്: ആദ്യ പേര് മാണി സി.കാപ്പന്റേത്; രണ്ടാമത് ഹരി; ജോസ് ടോം ഏഴാമത്തെ പേരുകാരൻ
പൊൻവിളക്കായി.." ലവ് ആക്ഷൻ ഡ്രാമയിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി
https://www.malayalamexpress.in/archives/796789/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി.നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരായാണ് നായിക."പൊൻവിളക്കായി" എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.ഗാനം ആലപിച്ചിരിക്കുന്നതും ഷാൻ തന്നെയാണ്.പ്ര ണ യ ക ഥ പ റ യു ന്ന ചിത്രം അ ജു വ ർ ഗീ സും വി ശാ ഖ് സു ബ്ര ഹ്മ ണ്യ വും ചേ ർ ന്നാ ണ് നി ർ മ്മി ക്കു ന്ന ത്.ശ്രീ നി വാ സ ൻ, അ ജു വ ർ ഗീ സ്, ര ൺ ജി പ ണി ക്ക ർ, ജൂ ഡ് ആ ന്റ ണി, ബി ജു സോ പാ നം, ധ ന്യ ബാ ല കൃ ഷ്ണ ൻ, സു ന്ദ ർ രാ മു എന്നിവരാണ് മറ്റ് താരങ്ങൾ.1989 ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ദിനേശനേയും ശോഭയേയും പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ, ഈ ചിത്രത്തിൽ നിവിൻ പോളിയുടേയും, നയൻതാരയുടേയും പേരുകൾ യഥാക്രമം ദിനേശൻ,ശോഭ എന്നാണ്.ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി ജോൺ ആണ്.ചിത്രം സെപ്റ്റംബർ അഞ്ചിന് പ്രദർശനത്തിന് എത്തും.പാലാ ഉപതെരഞ്ഞെടുപ്പ്: ആദ്യ പേര് മാണി സി.കാപ്പന്റേത്; രണ്ടാമത് ഹരി; ജോസ് ടോം ഏഴാമത്തെ പേരുകാരൻ ### Headline : പൊൻവിളക്കായി.." ലവ് ആക്ഷൻ ഡ്രാമയിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി
131
രതിയിൽ പുരുഷനെ സംബന്ധിച്ച് ഏറെ നിർണായകമാണ് സ്ഖലനം.പുരുഷന്റെ രതിമൂർച്ചയും സ്ഖലനത്തോടൊപ്പം തന്നെയാണ് നടക്കുന്നത്.ചിലരിൽ ഇത് വളരെ പെട്ടെന്ന് സംഭവിക്കും മറ്റ് ചിലരിലാണെങ്കിൽ ഏറെ വൈകുകയും ചെയ്യും.വളരെ പെട്ടെന്ന് സ്ഖലം സംഭവിക്കുന്ന പ്രശ്നം ശീഘ്ര സ്ഖലനം എന്നാണ് അറിയപ്പെടുന്നത്.പുരുഷൻമാരെ സംബന്ധിച്ച് ഏറ്റവും വ്യാപകമായി ഉള്ളതും ഇത് തന്നെ.എന്നാൽ ഇത് മാത്രമല്ല പുരുഷന്റെ പ്രധാന സ്ഖലന പ്രശ്നം.പലർക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണ പോലും ഉണ്ടാകില്ല.വൈകിയുള്ള സ്ഖലനം ഇതുപോലെ തന്നെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്.പങ്കാളിയെ സംബന്ധിച്ച് ഇത് ഏറെ മടുപ്പുളവാക്കുന്നതായിരിക്കും.മൂന്ന് മുതൽ നാല് ശതമാനം വരെയുള്ള പുരുഷൻമാർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്ക്.ഇത്തരക്കാർക്ക് സംഭോ ഗത്തിന് ശേഷം സ്വയംഭോ ഗം ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്.സ്ഖലനം സംഭവിക്കാതിരിക്കുക എന്ന പ്രശ്നവം പുരുഷൻമാർ നേരിടാറുണ്ട്.അപൂർവ്വം ആളുകളിൽ മാത്രമാണ് ഇത് കണ്ടുവരാറുള്ളത്.ചിലരിൽ അപൂർവ്വമായി മാത്രം സംഭവിക്കുമെങ്കിലും മറ്റ് ചിലരിൽ ഇതൊരു സ്ഥിരം പ്രതിഭാസവും ആകാറുണ്ട്.ശുക്ലം അകത്തേക്ക് തന്നെ പോയാൽ എന്ത് സംഭവിക്കും? അതാണ് മറ്റൊരു വിഭാ ഗം നേരിടുന്ന പ്രശ്നം.ബ്ലാഡറിലേക്ക് തന്നെ ശുക്ലം തിരിച്ചുപോകുന്ന അവസ്ഥ.പിന്നീട് മൂത്രത്തിലൂടെ ഇത് പുറത്ത് പോകും.ഇത് അത്ര വലിയ പ്രശ്നമൊന്നും അല്ലെങ്കിലും ഗർഭധാരണം വൈകിക്കാൻ കാരണമാകാറുണ്ട്.സ്ഖലനത്തിന്റെ ശക്തി കുറഞ്ഞുപോകുന്നതാണ് മറ്റൊരു പ്രശ്നം.പ്രായം കൂടിവരുന്തോറും ആണ് ഇത് കൂടുതൽ പ്രകടമാവുക.ചിലരിൽ ശുക്ലത്തിന്റെ അളവിലും കാര്യമായ കുറവ് സംഭവിക്കാറുണ്ട്.സെക്സ്: നിങ്ങളറിയേണ്ട ചില സത്യങ്ങളുണ്ട്
പുരുഷന്റെ അഞ്ച് സ്ഖലന പ്രശ്നങ്ങൾ
https://timeskerala.com/archives/119440
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : രതിയിൽ പുരുഷനെ സംബന്ധിച്ച് ഏറെ നിർണായകമാണ് സ്ഖലനം.പുരുഷന്റെ രതിമൂർച്ചയും സ്ഖലനത്തോടൊപ്പം തന്നെയാണ് നടക്കുന്നത്.ചിലരിൽ ഇത് വളരെ പെട്ടെന്ന് സംഭവിക്കും മറ്റ് ചിലരിലാണെങ്കിൽ ഏറെ വൈകുകയും ചെയ്യും.വളരെ പെട്ടെന്ന് സ്ഖലം സംഭവിക്കുന്ന പ്രശ്നം ശീഘ്ര സ്ഖലനം എന്നാണ് അറിയപ്പെടുന്നത്.പുരുഷൻമാരെ സംബന്ധിച്ച് ഏറ്റവും വ്യാപകമായി ഉള്ളതും ഇത് തന്നെ.എന്നാൽ ഇത് മാത്രമല്ല പുരുഷന്റെ പ്രധാന സ്ഖലന പ്രശ്നം.പലർക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണ പോലും ഉണ്ടാകില്ല.വൈകിയുള്ള സ്ഖലനം ഇതുപോലെ തന്നെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്.പങ്കാളിയെ സംബന്ധിച്ച് ഇത് ഏറെ മടുപ്പുളവാക്കുന്നതായിരിക്കും.മൂന്ന് മുതൽ നാല് ശതമാനം വരെയുള്ള പുരുഷൻമാർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്ക്.ഇത്തരക്കാർക്ക് സംഭോ ഗത്തിന് ശേഷം സ്വയംഭോ ഗം ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്.സ്ഖലനം സംഭവിക്കാതിരിക്കുക എന്ന പ്രശ്നവം പുരുഷൻമാർ നേരിടാറുണ്ട്.അപൂർവ്വം ആളുകളിൽ മാത്രമാണ് ഇത് കണ്ടുവരാറുള്ളത്.ചിലരിൽ അപൂർവ്വമായി മാത്രം സംഭവിക്കുമെങ്കിലും മറ്റ് ചിലരിൽ ഇതൊരു സ്ഥിരം പ്രതിഭാസവും ആകാറുണ്ട്.ശുക്ലം അകത്തേക്ക് തന്നെ പോയാൽ എന്ത് സംഭവിക്കും? അതാണ് മറ്റൊരു വിഭാ ഗം നേരിടുന്ന പ്രശ്നം.ബ്ലാഡറിലേക്ക് തന്നെ ശുക്ലം തിരിച്ചുപോകുന്ന അവസ്ഥ.പിന്നീട് മൂത്രത്തിലൂടെ ഇത് പുറത്ത് പോകും.ഇത് അത്ര വലിയ പ്രശ്നമൊന്നും അല്ലെങ്കിലും ഗർഭധാരണം വൈകിക്കാൻ കാരണമാകാറുണ്ട്.സ്ഖലനത്തിന്റെ ശക്തി കുറഞ്ഞുപോകുന്നതാണ് മറ്റൊരു പ്രശ്നം.പ്രായം കൂടിവരുന്തോറും ആണ് ഇത് കൂടുതൽ പ്രകടമാവുക.ചിലരിൽ ശുക്ലത്തിന്റെ അളവിലും കാര്യമായ കുറവ് സംഭവിക്കാറുണ്ട്.സെക്സ്: നിങ്ങളറിയേണ്ട ചില സത്യങ്ങളുണ്ട് ### Headline : പുരുഷന്റെ അഞ്ച് സ്ഖലന പ്രശ്നങ്ങൾ
132
ന്യൂയോര്ക്ക്: നഗരമധ്യത്തില് വെച്ച് ഒരു യുവാവുമായി പരസ്യ ചുംബനത്തിലേര്പ്പെടുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലാവുന്നു.ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന പ്രിയങ്ക ഇപ്പോള് ഹോളിവുഡില് ചുവടുറപ്പിക്കാനുള്ള നീക്കങ്ങളിലാണ്.'ക്വോണ്ടിക്കോ സീസണ് 3' എന്ന ടിവി ഷോയുടെ ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് താരം കുറെ കാലമായി ന്യൂയോര്ക്കിലാണ് താമസവും.രാത്രിയില് റോഡില് വെച്ച് പരസ്പരം അലിംഗനം ചെയ്ത് ചുംബനത്തിലേര്പ്പെടുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.എന്നാല് ആരാധകരുടെ ഹൃദയമിടിപ്പ് ഉയരുന്നതിന് മുന്നെ തന്നെ ചിത്രത്തിന് പിറകിലെ സത്യാവസ്ഥയും പുറത്ത് വന്നു.ക്വോണ്ടിക്കോ സീസണ് 3 യിലെ പ്രിയങ്കയുടെ സഹതാരമായ അലന് പവലുമായാണ് നടി ചുംബനത്തിലേര്പ്പെട്ടിരിക്കുന്നത്.മാത്രമല്ല ഈ ചുംബന ചിത്രങ്ങളും മൂന്നാം സീസണിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു.ഷൂട്ടിംഗ് സെറ്റിലെ കുറച്ച് ചിത്രങ്ങള് കൂടി ഇതിനോടൊപ്പം പുറത്ത് വന്നിട്ടുണ്ട്.തികച്ചും ബോള്ഡ് ലുക്കിലാണ് മൂന്നാം സീസണില് പ്രിയങ്ക എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്.എന്തായാലും ഈ ചിത്രങ്ങള് പുറത്ത് വന്നതോട് കൂടി ക്വോണ്ടിക്കോയുടെ മൂന്നാം സീസണ് കാണുവാനുള്ള ആകാംക്ഷയിലാണ് പ്രിയങ്കയുടെ ആരാധകര്.ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി പ്രശസ്ത പോണ് താരം സോറ ഓയി വിവാഹിതയാകുന്നു
നഗരമധ്യത്തില് വെച്ച് യുവാവുമായി ചുംബനത്തിലേര്പ്പെടുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള് വൈറല്
https://timeskerala.com/archives/20521
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂയോര്ക്ക്: നഗരമധ്യത്തില് വെച്ച് ഒരു യുവാവുമായി പരസ്യ ചുംബനത്തിലേര്പ്പെടുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലാവുന്നു.ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന പ്രിയങ്ക ഇപ്പോള് ഹോളിവുഡില് ചുവടുറപ്പിക്കാനുള്ള നീക്കങ്ങളിലാണ്.'ക്വോണ്ടിക്കോ സീസണ് 3' എന്ന ടിവി ഷോയുടെ ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് താരം കുറെ കാലമായി ന്യൂയോര്ക്കിലാണ് താമസവും.രാത്രിയില് റോഡില് വെച്ച് പരസ്പരം അലിംഗനം ചെയ്ത് ചുംബനത്തിലേര്പ്പെടുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.എന്നാല് ആരാധകരുടെ ഹൃദയമിടിപ്പ് ഉയരുന്നതിന് മുന്നെ തന്നെ ചിത്രത്തിന് പിറകിലെ സത്യാവസ്ഥയും പുറത്ത് വന്നു.ക്വോണ്ടിക്കോ സീസണ് 3 യിലെ പ്രിയങ്കയുടെ സഹതാരമായ അലന് പവലുമായാണ് നടി ചുംബനത്തിലേര്പ്പെട്ടിരിക്കുന്നത്.മാത്രമല്ല ഈ ചുംബന ചിത്രങ്ങളും മൂന്നാം സീസണിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു.ഷൂട്ടിംഗ് സെറ്റിലെ കുറച്ച് ചിത്രങ്ങള് കൂടി ഇതിനോടൊപ്പം പുറത്ത് വന്നിട്ടുണ്ട്.തികച്ചും ബോള്ഡ് ലുക്കിലാണ് മൂന്നാം സീസണില് പ്രിയങ്ക എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്.എന്തായാലും ഈ ചിത്രങ്ങള് പുറത്ത് വന്നതോട് കൂടി ക്വോണ്ടിക്കോയുടെ മൂന്നാം സീസണ് കാണുവാനുള്ള ആകാംക്ഷയിലാണ് പ്രിയങ്കയുടെ ആരാധകര്.ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി പ്രശസ്ത പോണ് താരം സോറ ഓയി വിവാഹിതയാകുന്നു ### Headline : നഗരമധ്യത്തില് വെച്ച് യുവാവുമായി ചുംബനത്തിലേര്പ്പെടുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള് വൈറല്
133
തിരുവനന്തപുരും: അമ്പൂരി കൊലപാതകത്തില് നിര്ണ്ണായക തെളിവായേക്കാവുന്ന സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചു.കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.ദൃശ്യങ്ങളില് കാണുന്ന യുവതി മകള് രാഖിതന്നെയാണ് അച്ചന് സ്ഥീരീകരിച്ചതായി പോലീസ് അറിയിച്ചു.എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ജൂലൈ 21 ന് രാവിലെ വീട്ടില് നിന്ന് ഇറങ്ങുമ്പോള് ധരിച്ച വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛന് സ്ഥിരീകരിച്ചു.പൂവാർ കൊലപാതകം; രാഖി പുറകെ നടന്ന് ശല്ല്യം ചെയ്തു, പക്ഷെ കൊന്നിട്ടില്ലെന്ന് കാമുകൻ, കേസിൽ ദുരൂഹത! ഒരു മാസം മുന്പ് കാണാതായ പൂവാര് പത്തുന്കട ജോയി ഭവനില് രാജന്റെ മകള് രാഖിയുടെ മൃതദേഹം തിരുവനന്തപുരം അമ്പൂരി സ്വദേശിയായ അഖിലിന്റെ വീടിനോട് ചേര്ന്ന പുരയിടത്തില് കണ്ടെത്തുകയായിരുന്നു.എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി.തുടര്ന്ന് രാഖിയുടെ മൊബൈല് ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിലിന്റെ വീടിനോട് ചേര്ന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്.അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ് അവസാനം പ്രവര്ത്തിച്ചതെന്ന് വ്യക്തമായതോടെയാണ് സുഹൃത്തായ അഖിലിലേക്ക് അന്വേഷണം എത്തുന്നത്.ഇരുവരും കഴിഞ്ഞ ആറുവര്ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും രാഖിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള അഖിലിന്റെ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലിസിന്റെ നിഗമനം.അതിനിടെ പോലീസ് കസ്റ്റഡിയിലുള്ള അഖിലിന്റെ സുഹൃത്ത് ആദര്ശിനെ കോടതി റിമാന്ഡ് ചെയ്തു.അഖില് രാഖിയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ടെന്ന് ആദര്ശ് മൊഴി നല്കിയിട്ടുണ്ട്.കേസിലെ മൂന്നാം പ്രതിയാണ് ആദര്ശ്.ഒന്നാംപ്രതിയാ അഖില് കരസേനയിലെ ഡ്രൈവര് കം മെക്കാനിക്കായി ലഡാക്കിലാണ് ജോലി ചെയ്യുന്നത്.അഖിലിന്റെ ജ്യേഷ്ഠന് രാഹുലാണ് കേസിലെ രണ്ടാംപത്രി
അമ്പൂരി രാഖി കൊലപാതകം: നെയ്യാറ്റിന്കരയിലെത്തിയ രാഖിയുടെ സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചു
https://malayalam.oneindia.com/news/kerala/amboori-rakhi-case-police-gets-cctv-footage-230515.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരും: അമ്പൂരി കൊലപാതകത്തില് നിര്ണ്ണായക തെളിവായേക്കാവുന്ന സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചു.കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.ദൃശ്യങ്ങളില് കാണുന്ന യുവതി മകള് രാഖിതന്നെയാണ് അച്ചന് സ്ഥീരീകരിച്ചതായി പോലീസ് അറിയിച്ചു.എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ജൂലൈ 21 ന് രാവിലെ വീട്ടില് നിന്ന് ഇറങ്ങുമ്പോള് ധരിച്ച വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും അച്ഛന് സ്ഥിരീകരിച്ചു.പൂവാർ കൊലപാതകം; രാഖി പുറകെ നടന്ന് ശല്ല്യം ചെയ്തു, പക്ഷെ കൊന്നിട്ടില്ലെന്ന് കാമുകൻ, കേസിൽ ദുരൂഹത! ഒരു മാസം മുന്പ് കാണാതായ പൂവാര് പത്തുന്കട ജോയി ഭവനില് രാജന്റെ മകള് രാഖിയുടെ മൃതദേഹം തിരുവനന്തപുരം അമ്പൂരി സ്വദേശിയായ അഖിലിന്റെ വീടിനോട് ചേര്ന്ന പുരയിടത്തില് കണ്ടെത്തുകയായിരുന്നു.എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി.തുടര്ന്ന് രാഖിയുടെ മൊബൈല് ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിലിന്റെ വീടിനോട് ചേര്ന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്.അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ് അവസാനം പ്രവര്ത്തിച്ചതെന്ന് വ്യക്തമായതോടെയാണ് സുഹൃത്തായ അഖിലിലേക്ക് അന്വേഷണം എത്തുന്നത്.ഇരുവരും കഴിഞ്ഞ ആറുവര്ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും രാഖിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള അഖിലിന്റെ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലിസിന്റെ നിഗമനം.അതിനിടെ പോലീസ് കസ്റ്റഡിയിലുള്ള അഖിലിന്റെ സുഹൃത്ത് ആദര്ശിനെ കോടതി റിമാന്ഡ് ചെയ്തു.അഖില് രാഖിയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ടെന്ന് ആദര്ശ് മൊഴി നല്കിയിട്ടുണ്ട്.കേസിലെ മൂന്നാം പ്രതിയാണ് ആദര്ശ്.ഒന്നാംപ്രതിയാ അഖില് കരസേനയിലെ ഡ്രൈവര് കം മെക്കാനിക്കായി ലഡാക്കിലാണ് ജോലി ചെയ്യുന്നത്.അഖിലിന്റെ ജ്യേഷ്ഠന് രാഹുലാണ് കേസിലെ രണ്ടാംപത്രി ### Headline : അമ്പൂരി രാഖി കൊലപാതകം: നെയ്യാറ്റിന്കരയിലെത്തിയ രാഖിയുടെ സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചു
134
കോ ഴി ക്കോ ട്: കൂ ട ത്താ യി കൊ ല പാ ത ക പ ര മ്പ ര കേ സി ല് മു ഖ്യ പ്ര തി ജോ ളി യു ടെ വ ക്കാ ല ത്തി ല് നി ന്ന് അ ഭി ഭാ ഷ ക ൻ ആ ളൂ ര് ഔ ട്ട്.താ മ ര ശേ രി ബാ റി ലെ അ ഭി ഭാ ഷ ക നാ യ കെ. ഹൈ ദ റാ യി രി ക്കും ജോ ളി ക്കാ യി ഹാ ജ രാ കു ക.കോ ട തി യാ ണു ജോ ളി ക്കു സൗ ജ ന്യ നി യ മ സ ഹാ യം അ നു വ ദി ച്ച ത്.സൗ ജ ന്യ നി യ മ സ ഹാ യം ന ല് കു മെ ന്നു പ റ ഞ്ഞാ ണ് ആ ളൂ ര് ത ന്നെ ക്കൊ ണ്ടു വ ക്കാ ല ത്തി ല് ഒ പ്പി ടു വി ച്ച തെ ന്നും സൗ മ്യ വ ധ കേ സി ലെ പ്ര തി ഗോ വി ന്ദ ച്ചാ മി ക്കാ യി വാ ദി ച്ച ആ ളൂ രി നെ അ ഭി ഭാ ഷ ക നാ യി ആ വ ശ്യ മി ല്ലെ ന്നും വെ ള്ളി യാ ഴ്ച താ മ ര ശേ രി കോ ട തി യി ലെ ത്തി യ ജോ ളി പ്ര തി ക രി ച്ചി രു ന്നു.മനഃപ്രയാസങ്ങൾ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും കൂടത്തായി കൊലക്കേസ് പ്രതി ജോളി കോടതിയിൽ ആവശ്യപ്പെട്ടു.എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി.മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോൾ വേണമെന്നു മറുപടി നൽകി.തെ റ്റി ദ്ധ രി പ്പി ച്ച് കേ സ് ത ട്ടി യെ ടു ക്കാ ന് ആ ളൂ ര് ശ്ര മി ക്കു ന്നു വെ ന്ന് ആ രോ പി ച്ച് താ മ ര ശേ രി ബാ ര് അ സോ സി യേ ഷ ന് പ്ര തി നി ധി ക ള് ബാ ര് കൗ ണ് സി ലി നെ സമീപിച്ചിരുന്നു.തു ട ര് ന്നാ ണ് താ മ ര ശേ രി കോ ട തി ജോ ളി ക്ക് അ ഭി ഭാ ഷ ക നെ ഏ ർ പ്പെ ടു ത്തി യ ത്.ഇന്നലെ സിലി വധക്കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയർ അഭിഭാഷകർ എത്തിയില്ല.തുടർന്നു കോടതിയുടെ നിർദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ.കെ.ഹൈദർ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു.തൃശ്ശൂര് അസോസിയേഷന് ഓഫ് കുവൈറ്റിന്റെ വാര്ഷികാഘോഷം നവംബര് 1ന്
മനോരോഗ വിദഗ്ധനെ കാണണമെന്ന് ജോളി; സൗജന്യ നിയമ സഹായം
https://www.malayalamexpress.in/archives/883097/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോ ഴി ക്കോ ട്: കൂ ട ത്താ യി കൊ ല പാ ത ക പ ര മ്പ ര കേ സി ല് മു ഖ്യ പ്ര തി ജോ ളി യു ടെ വ ക്കാ ല ത്തി ല് നി ന്ന് അ ഭി ഭാ ഷ ക ൻ ആ ളൂ ര് ഔ ട്ട്.താ മ ര ശേ രി ബാ റി ലെ അ ഭി ഭാ ഷ ക നാ യ കെ. ഹൈ ദ റാ യി രി ക്കും ജോ ളി ക്കാ യി ഹാ ജ രാ കു ക.കോ ട തി യാ ണു ജോ ളി ക്കു സൗ ജ ന്യ നി യ മ സ ഹാ യം അ നു വ ദി ച്ച ത്.സൗ ജ ന്യ നി യ മ സ ഹാ യം ന ല് കു മെ ന്നു പ റ ഞ്ഞാ ണ് ആ ളൂ ര് ത ന്നെ ക്കൊ ണ്ടു വ ക്കാ ല ത്തി ല് ഒ പ്പി ടു വി ച്ച തെ ന്നും സൗ മ്യ വ ധ കേ സി ലെ പ്ര തി ഗോ വി ന്ദ ച്ചാ മി ക്കാ യി വാ ദി ച്ച ആ ളൂ രി നെ അ ഭി ഭാ ഷ ക നാ യി ആ വ ശ്യ മി ല്ലെ ന്നും വെ ള്ളി യാ ഴ്ച താ മ ര ശേ രി കോ ട തി യി ലെ ത്തി യ ജോ ളി പ്ര തി ക രി ച്ചി രു ന്നു.മനഃപ്രയാസങ്ങൾ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും കൂടത്തായി കൊലക്കേസ് പ്രതി ജോളി കോടതിയിൽ ആവശ്യപ്പെട്ടു.എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി.മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോൾ വേണമെന്നു മറുപടി നൽകി.തെ റ്റി ദ്ധ രി പ്പി ച്ച് കേ സ് ത ട്ടി യെ ടു ക്കാ ന് ആ ളൂ ര് ശ്ര മി ക്കു ന്നു വെ ന്ന് ആ രോ പി ച്ച് താ മ ര ശേ രി ബാ ര് അ സോ സി യേ ഷ ന് പ്ര തി നി ധി ക ള് ബാ ര് കൗ ണ് സി ലി നെ സമീപിച്ചിരുന്നു.തു ട ര് ന്നാ ണ് താ മ ര ശേ രി കോ ട തി ജോ ളി ക്ക് അ ഭി ഭാ ഷ ക നെ ഏ ർ പ്പെ ടു ത്തി യ ത്.ഇന്നലെ സിലി വധക്കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയർ അഭിഭാഷകർ എത്തിയില്ല.തുടർന്നു കോടതിയുടെ നിർദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ.കെ.ഹൈദർ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു.തൃശ്ശൂര് അസോസിയേഷന് ഓഫ് കുവൈറ്റിന്റെ വാര്ഷികാഘോഷം നവംബര് 1ന് ### Headline : മനോരോഗ വിദഗ്ധനെ കാണണമെന്ന് ജോളി; സൗജന്യ നിയമ സഹായം
135
ആക്രമങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യമെന്നും പിണറായി । തിരുവനന്തപുരം: ശബരിമലയില് നടന്നത് സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പ്രശ്നങ്ങളുണ്ടാക്കാന് ശ്രമിച്ചവര്ക്ക് ആര്എസ്എസ് ഫലപ്രദമായി നേതൃത്വം കൊടുക്കാന് ശ്രമിച്ചു.ശബരിമലയെ സംഘര്ഷ ഭൂമിയാക്കാന് നീക്കം നടന്നു.ഭക്തിയുടെ പേര് പറഞ്ഞ് ആളുകളെ സംഘടിപ്പിച്ച് അക്രമം നടത്തുകയാണ് ചെയ്തത്.സംഘപരിവാര് ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ശ്രമിച്ചത്.സോഷ്യല് മീഡിയയില് പ്രചരിച്ച ചില വോയ്സ്മെസ്സേജുകള് ഇതാണ് തെളിയിക്കുന്നത്.ശബരിമലയിലേക്ക് വന്ന സ്ത്രീകളുടെ വീടുകള് ആക്രമിച്ചതും മാധ്യമങ്ങളെ ആക്രമിച്ചതും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.പത്ത് മുതല് അമ്പത് വരെ പ്രായമുള്ളവരെ തടയുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.എന്നാല് അല്ലാത്തവെരെയും തടഞ്ഞു.കണ്ണീരോടെയാണ് പല സ്ത്രീകളും സന്നിധാനം വിട്ടത്.ശബരിമലയില് കേന്ദ്രീകരിക്കാന് ശ്രമിക്കുന്ന അക്രമികളെ പുറത്താക്കും.വിശ്വാസികള്ക്ക് കടന്നുചെല്ലാന് അവസരമൊരുക്കും.അത് സര്ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സുരക്ഷ ഒരുക്കുന്ന പോലീസ് ഓഫീസര്മാരെ പോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായി.പോലീസിനെ പോലും വര്ഗീയ വല്ക്കരിക്കാനുള്ള ഹീനമായ ശ്രമം നടന്നു.പോലീസ് സേനയിലെ വിശ്വാസികള് തങ്ങളുടെ നിലപാടിനോട് ചേര്ന്ന് നില്ക്കണമെന്ന് ബിജെപി അധ്യക്ഷന് ആവശ്യപ്പെട്ടു.പോലീസിലെ അച്ചടക്കം തകര്ക്കാനും വര്ഗീയ ചേരിതിരിവുണ്ടാക്കാന് സാധിക്കുമോ എന്ന ശ്രമവുമാണ് നടന്നത്.പോലീസില് കലാപമുണ്ടാക്കാനും ശ്രമം നടന്നായി സംശയിക്കുന്നു.സുപ്രീംകോടതി വിധിയെ പൊളിക്കാനാണ് നീക്കം.അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന വര്ഗീയ ശക്തികളുടെ പ്രവര്ത്തനമാണ് കണ്ടത്.പോലീസിലും വിശ്വാസികളുണ്ടാകും.ദര്ശനത്തിന് എത്തിയ പോലീസ് ഓഫീസറെ പോലും അപമാനിക്കുന്ന ഹീനകൃത്യവും നടന്നു.വിശ്വാസം വ്യക്തിപരമാണ്.വിശ്വാസികളെ അപമാനിക്കുന്ന സംഘപരിവാര് രാഷ്ട്രീയമാണ് നടപ്പാക്കാന് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
ശബരിമലയെ കലാപ ഭൂമിയാക്കാന് ആര്എസ്എസ് ശ്രമിച്ചു; ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി
https://malayalam.oneindia.com/news/kerala/sangh-parivar-behind-sabarimala-tense-cm-press-meet-212232.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആക്രമങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യമെന്നും പിണറായി । തിരുവനന്തപുരം: ശബരിമലയില് നടന്നത് സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പ്രശ്നങ്ങളുണ്ടാക്കാന് ശ്രമിച്ചവര്ക്ക് ആര്എസ്എസ് ഫലപ്രദമായി നേതൃത്വം കൊടുക്കാന് ശ്രമിച്ചു.ശബരിമലയെ സംഘര്ഷ ഭൂമിയാക്കാന് നീക്കം നടന്നു.ഭക്തിയുടെ പേര് പറഞ്ഞ് ആളുകളെ സംഘടിപ്പിച്ച് അക്രമം നടത്തുകയാണ് ചെയ്തത്.സംഘപരിവാര് ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ശ്രമിച്ചത്.സോഷ്യല് മീഡിയയില് പ്രചരിച്ച ചില വോയ്സ്മെസ്സേജുകള് ഇതാണ് തെളിയിക്കുന്നത്.ശബരിമലയിലേക്ക് വന്ന സ്ത്രീകളുടെ വീടുകള് ആക്രമിച്ചതും മാധ്യമങ്ങളെ ആക്രമിച്ചതും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.പത്ത് മുതല് അമ്പത് വരെ പ്രായമുള്ളവരെ തടയുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.എന്നാല് അല്ലാത്തവെരെയും തടഞ്ഞു.കണ്ണീരോടെയാണ് പല സ്ത്രീകളും സന്നിധാനം വിട്ടത്.ശബരിമലയില് കേന്ദ്രീകരിക്കാന് ശ്രമിക്കുന്ന അക്രമികളെ പുറത്താക്കും.വിശ്വാസികള്ക്ക് കടന്നുചെല്ലാന് അവസരമൊരുക്കും.അത് സര്ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സുരക്ഷ ഒരുക്കുന്ന പോലീസ് ഓഫീസര്മാരെ പോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായി.പോലീസിനെ പോലും വര്ഗീയ വല്ക്കരിക്കാനുള്ള ഹീനമായ ശ്രമം നടന്നു.പോലീസ് സേനയിലെ വിശ്വാസികള് തങ്ങളുടെ നിലപാടിനോട് ചേര്ന്ന് നില്ക്കണമെന്ന് ബിജെപി അധ്യക്ഷന് ആവശ്യപ്പെട്ടു.പോലീസിലെ അച്ചടക്കം തകര്ക്കാനും വര്ഗീയ ചേരിതിരിവുണ്ടാക്കാന് സാധിക്കുമോ എന്ന ശ്രമവുമാണ് നടന്നത്.പോലീസില് കലാപമുണ്ടാക്കാനും ശ്രമം നടന്നായി സംശയിക്കുന്നു.സുപ്രീംകോടതി വിധിയെ പൊളിക്കാനാണ് നീക്കം.അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന വര്ഗീയ ശക്തികളുടെ പ്രവര്ത്തനമാണ് കണ്ടത്.പോലീസിലും വിശ്വാസികളുണ്ടാകും.ദര്ശനത്തിന് എത്തിയ പോലീസ് ഓഫീസറെ പോലും അപമാനിക്കുന്ന ഹീനകൃത്യവും നടന്നു.വിശ്വാസം വ്യക്തിപരമാണ്.വിശ്വാസികളെ അപമാനിക്കുന്ന സംഘപരിവാര് രാഷ്ട്രീയമാണ് നടപ്പാക്കാന് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു ### Headline : ശബരിമലയെ കലാപ ഭൂമിയാക്കാന് ആര്എസ്എസ് ശ്രമിച്ചു; ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി
136
കോഴിക്കോട്: ഭൂമി കൈയ്യേറ്റത്തിന്റെ പേരില് സിനിമ താരങ്ങള്ക്കെതിരെ പലപ്പോഴും പരാതികള് ഉയര്ന്നിട്ടുണ്ട്.എന്നാല് ഇപ്പോള് കോഴിക്കോട് സംഭവിച്ച കാര്യം ഇത്തിരി വ്യത്യസ്തമാണ്.അധികം വിവാദങ്ങള്ക്കൊന്നും ഇടകൊടുക്കാത്ത മാമുക്കോയയ്ക്കെതിരെയാണ് നടപടി.മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്പ്പറേഷന് പൊളിച്ചു നീക്കുകയായിരുന്നു.അനധികൃത കൈയ്യേറ്റങ്ങള് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് കോര്പ്പറേഷന് പറയുന്നു.എന്നാല് താന് ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ പറയുന്നത്.കോര്പ്പറേഷന്റെ നടപടിയോട് ശക്തമായാണ് മാമുക്കോയ പ്രതികരിച്ചത്.വഴി പൊളിച്ചു മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴിയില് സ്ഥാപിച്ച കോണ്ക്രീറ്റ് സ്ലാബ് ആണ് ഇപ്പോള് കോര്പ്പറേഷന് അധികൃതര് പൊളിച്ചുനീക്കിയത്.ഒക്ടോബര് 27 ന് രാവിലെയാണ് സംഭവം.കൈയ്യേറ്റം റോഡ് കൈയ്യേറിയുള്ള നിര്മാണങ്ങള് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് കോര്പ്പറേഷന്റെ വിശദീകരണം.റോഡ് വീതികൂട്ടലിന്റെ ഭാഗമായിട്ടായിരുന്നു ഇത്.കൈയ്യേറിയിട്ടില്ല താന് ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ വ്യക്തമാക്കുന്നത്.സ്ലാബ് പൊളിച്ചതിലല്ല അദ്ദേഹത്തിന്റെ രോഷം, ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് കോര്പ്പറേഷന് നോട്ടീസ് പോലും നല്കിയിരുന്നില്ല എന്നതിലാണ്.നടപടി നോട്ടീസ് പോലും നല്കാതെ വീട്ടിലേക്കുള്ള വഴി പൊളിച്ചു മാറ്റിയതില് കടുത്ത അമര്ഷമുണ്ട് മാമുക്കോയക്ക്.എന്നാല് ഈ വിഷയത്തില് കോര്പ്പറേഷനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.സമീപവാസികള്ക്കും മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ച് മാറ്റിയത് മാത്രമല്ല പ്രശ്നം.സമീപത്തെ പല വ്യാപാര സ്ഥാപനങ്ങളും ഇത്തരത്തില് പൊളിച്ച് മാറ്റിയിട്ടുണ്ട്.നാട്ടുകാര് ശക്തമായ പ്രതിഷേധം ഉയര്ത്തിയിട്ടും കാര്യമൊന്നും ഉണ്ടായില്ല.വീതികൂട്ടല് മീഞ്ചന്ത മുതല് ബേപ്പൂര് വരെയുള്ള ആറ് കിലോമീറ്റര് റോഡ് വീതി കൂട്ടല് പ്രവര്ത്തനങ്ങളാണ് ഇപ്പോള് നടക്കുന്നത്.അതില് ഒരു അപാകവും ഇല്ലെന്ന് കോര്പ്പറേഷന് വ്യക്തമാക്കുന്നു.എല്ലാം നിയമ പ്രകാരമാണ് ചെയ്തതെന്നും കോര്പ്പറേഷന് അധികൃതര് വ്യക്തമാക്കി
മാമുക്കോയ 'കൈയ്യേറിയോ'...? കോര്പ്പറേഷന്, വഴി പൊളിച്ചു മാറ്റി; പൊട്ടിത്തെറിച്ച് താരം
https://malayalam.oneindia.com/news/kerala/mamukkoya-eviction-kozhikode-corporation-road-house-158373.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: ഭൂമി കൈയ്യേറ്റത്തിന്റെ പേരില് സിനിമ താരങ്ങള്ക്കെതിരെ പലപ്പോഴും പരാതികള് ഉയര്ന്നിട്ടുണ്ട്.എന്നാല് ഇപ്പോള് കോഴിക്കോട് സംഭവിച്ച കാര്യം ഇത്തിരി വ്യത്യസ്തമാണ്.അധികം വിവാദങ്ങള്ക്കൊന്നും ഇടകൊടുക്കാത്ത മാമുക്കോയയ്ക്കെതിരെയാണ് നടപടി.മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോഴിക്കോട് കോര്പ്പറേഷന് പൊളിച്ചു നീക്കുകയായിരുന്നു.അനധികൃത കൈയ്യേറ്റങ്ങള് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് കോര്പ്പറേഷന് പറയുന്നു.എന്നാല് താന് ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ പറയുന്നത്.കോര്പ്പറേഷന്റെ നടപടിയോട് ശക്തമായാണ് മാമുക്കോയ പ്രതികരിച്ചത്.വഴി പൊളിച്ചു മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴിയില് സ്ഥാപിച്ച കോണ്ക്രീറ്റ് സ്ലാബ് ആണ് ഇപ്പോള് കോര്പ്പറേഷന് അധികൃതര് പൊളിച്ചുനീക്കിയത്.ഒക്ടോബര് 27 ന് രാവിലെയാണ് സംഭവം.കൈയ്യേറ്റം റോഡ് കൈയ്യേറിയുള്ള നിര്മാണങ്ങള് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് കോര്പ്പറേഷന്റെ വിശദീകരണം.റോഡ് വീതികൂട്ടലിന്റെ ഭാഗമായിട്ടായിരുന്നു ഇത്.കൈയ്യേറിയിട്ടില്ല താന് ഒരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നാണ് മാമുക്കോയ വ്യക്തമാക്കുന്നത്.സ്ലാബ് പൊളിച്ചതിലല്ല അദ്ദേഹത്തിന്റെ രോഷം, ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് കോര്പ്പറേഷന് നോട്ടീസ് പോലും നല്കിയിരുന്നില്ല എന്നതിലാണ്.നടപടി നോട്ടീസ് പോലും നല്കാതെ വീട്ടിലേക്കുള്ള വഴി പൊളിച്ചു മാറ്റിയതില് കടുത്ത അമര്ഷമുണ്ട് മാമുക്കോയക്ക്.എന്നാല് ഈ വിഷയത്തില് കോര്പ്പറേഷനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.സമീപവാസികള്ക്കും മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ച് മാറ്റിയത് മാത്രമല്ല പ്രശ്നം.സമീപത്തെ പല വ്യാപാര സ്ഥാപനങ്ങളും ഇത്തരത്തില് പൊളിച്ച് മാറ്റിയിട്ടുണ്ട്.നാട്ടുകാര് ശക്തമായ പ്രതിഷേധം ഉയര്ത്തിയിട്ടും കാര്യമൊന്നും ഉണ്ടായില്ല.വീതികൂട്ടല് മീഞ്ചന്ത മുതല് ബേപ്പൂര് വരെയുള്ള ആറ് കിലോമീറ്റര് റോഡ് വീതി കൂട്ടല് പ്രവര്ത്തനങ്ങളാണ് ഇപ്പോള് നടക്കുന്നത്.അതില് ഒരു അപാകവും ഇല്ലെന്ന് കോര്പ്പറേഷന് വ്യക്തമാക്കുന്നു.എല്ലാം നിയമ പ്രകാരമാണ് ചെയ്തതെന്നും കോര്പ്പറേഷന് അധികൃതര് വ്യക്തമാക്കി ### Headline : മാമുക്കോയ 'കൈയ്യേറിയോ'...? കോര്പ്പറേഷന്, വഴി പൊളിച്ചു മാറ്റി; പൊട്ടിത്തെറിച്ച് താരം
137
തൃശൂർ കോർപ്പറേഷന്റെയും തൃശൂർ പട്ടണത്തിലെ വ്യാപാരി സമൂഹത്തിന്റെ സംയുക്താഭിമുഖ്യത്തിൽ സർക്കാർ വിവിധ വകുപ്പുകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന രാത്രികാല ഷോപ്പിംഗ് ഉൽസവം ഹാപ്പി ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിന് ശനിയാഴ്ച (ഡിസംബർ 14) തിരി തെളിയും.അന്ന് വൈകീട്ട് അഞ്ചരയ്ക്ക് തേക്കിൻകാട് മൈതാനത്തെ വടക്കെ നടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹാപ്പി ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കോർപറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും.ബിഡിങ് ആപ്പ് ലോഞ്ചിങ് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ നിർവഹിക്കും.സമ്മാന കൂപ്പൺ വിതരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും, ഇ-കോമേഴ്സ് ആപ്പ് ലോഞ്ചിങ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥും നിർവഹിക്കും.ഗവ ചീഫ് വിപ് അഡ്വ കെ രാജൻ, ടി എൻ പ്രതാപൻ എം പി, കൗൺസിലർ എം എസ് സമ്പൂർണ എന്നിവർ ആശംസകൾ നേരും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡി ഐ ജി എസ് സുരേന്ദ്രൻ, സാമൂഹ്യ, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യം ഉണ്ടാകും.ഷോപ്പിംഗ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ടി എസ് പട്ടാഭിരാമൻ സ്വാഗതവും ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി ആർ വിജയകുമാർ നന്ദിയും പറയും.ക്രിസ്തുമസ്-പുതുവത്സരാരഘോഷങ്ങളെ വ്യാപാരവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു മേളയ്ക്ക് തൃശൂർ കോർപ്പറേഷനും വ്യാപാരി വ്യവസായ സമൂഹവും സർക്കാരും രൂപം നൽകിയത്.വിവിധ വകുപ്പുകൾ, സാമൂഹ്യ സാംസ്കാരിക വ്യാപാര സംഘടനകൾ എന്നിവയുടെ പിന്തുണയും മേളയ്ക്കുണ്ട്.ഡിസംബർ 15 മുതൽ ജനുവരി 15 വരെ ഒരു മാസക്കാലമാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ
ഹാപ്പി ഡേയ്സ് രാത്രികാല ഷോപ്പിംഗ് മേളയ്ക്ക് നാളെ തുടക്കം
https://timeskerala.com/archives/159564
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ കോർപ്പറേഷന്റെയും തൃശൂർ പട്ടണത്തിലെ വ്യാപാരി സമൂഹത്തിന്റെ സംയുക്താഭിമുഖ്യത്തിൽ സർക്കാർ വിവിധ വകുപ്പുകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന രാത്രികാല ഷോപ്പിംഗ് ഉൽസവം ഹാപ്പി ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിന് ശനിയാഴ്ച (ഡിസംബർ 14) തിരി തെളിയും.അന്ന് വൈകീട്ട് അഞ്ചരയ്ക്ക് തേക്കിൻകാട് മൈതാനത്തെ വടക്കെ നടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹാപ്പി ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കോർപറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും.ബിഡിങ് ആപ്പ് ലോഞ്ചിങ് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ നിർവഹിക്കും.സമ്മാന കൂപ്പൺ വിതരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും, ഇ-കോമേഴ്സ് ആപ്പ് ലോഞ്ചിങ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥും നിർവഹിക്കും.ഗവ ചീഫ് വിപ് അഡ്വ കെ രാജൻ, ടി എൻ പ്രതാപൻ എം പി, കൗൺസിലർ എം എസ് സമ്പൂർണ എന്നിവർ ആശംസകൾ നേരും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡി ഐ ജി എസ് സുരേന്ദ്രൻ, സാമൂഹ്യ, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ വിശിഷ്ട സാന്നിധ്യം ഉണ്ടാകും.ഷോപ്പിംഗ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ടി എസ് പട്ടാഭിരാമൻ സ്വാഗതവും ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി ആർ വിജയകുമാർ നന്ദിയും പറയും.ക്രിസ്തുമസ്-പുതുവത്സരാരഘോഷങ്ങളെ വ്യാപാരവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു മേളയ്ക്ക് തൃശൂർ കോർപ്പറേഷനും വ്യാപാരി വ്യവസായ സമൂഹവും സർക്കാരും രൂപം നൽകിയത്.വിവിധ വകുപ്പുകൾ, സാമൂഹ്യ സാംസ്കാരിക വ്യാപാര സംഘടനകൾ എന്നിവയുടെ പിന്തുണയും മേളയ്ക്കുണ്ട്.ഡിസംബർ 15 മുതൽ ജനുവരി 15 വരെ ഒരു മാസക്കാലമാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ ### Headline : ഹാപ്പി ഡേയ്സ് രാത്രികാല ഷോപ്പിംഗ് മേളയ്ക്ക് നാളെ തുടക്കം
138
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തിരഞ്ഞെടുപ്പുകളെ നേരിടാന് യുഡിഎഫ് സജ്ജമാണ്.സംസ്ഥാന സര്ക്കാറിന്റെ ദുര്ഭരണത്തിനെതിരെ വിധിയെഴുതാന് ജനങ്ങള് കാത്തിരിക്കുകയാണ്.സര്ക്കാറിന്റെ ഇത്രയും നാളത്തെ പ്രവര്ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.'ഒരു ബൂത്തില് 35 വോട്ടുകള് മറിക്കും' പാലായില് ബിജെപിയും യുഡിഎഫും തമ്മില് ധാരണയെന്ന് ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസിന് വലിയ മുന്നേറ്റമുണ്ടാകുമെന്ന കാര്യത്തില് യാതൊരു സംശയവും വേണ്ട.സംസ്ഥാന ഭരണകൂടത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പുകള്.മഞ്ചേശ്വരത്ത് ഇതിന് മുന്നെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു.ആവശ്യമില്ലാത്ത കാര്യങ്ങള് ഉന്നയിച്ച് ബിജെപിയാണ് തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.കോന്നി, അരൂര് , എറണാകുളം , മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതി ഇന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.സെപ്തംബര് 23 ന് വിജ്ഞാപനം പുറപ്പെടുവിക്കും.സെപ്തംബര് 30 വരെ പത്രിക സമര്പ്പിക്കാം.ഒക്ടോബര് 1 നായിരിക്കും സൂക്ഷമ പരിശോധന.പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബര് 3.ഒക്ടോബര് 21 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഒക്ടോബര് 24 നായിരിക്കും
മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പ്; തിരഞ്ഞെടുപ്പിനെ നേരിടാന് മുന്നണി സജ്ജമെന്ന് ചെന്നിത്തല
https://malayalam.oneindia.com/news/kerala/ramesh-chennithala-on-kerala-by-election-233841.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തിരഞ്ഞെടുപ്പുകളെ നേരിടാന് യുഡിഎഫ് സജ്ജമാണ്.സംസ്ഥാന സര്ക്കാറിന്റെ ദുര്ഭരണത്തിനെതിരെ വിധിയെഴുതാന് ജനങ്ങള് കാത്തിരിക്കുകയാണ്.സര്ക്കാറിന്റെ ഇത്രയും നാളത്തെ പ്രവര്ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.'ഒരു ബൂത്തില് 35 വോട്ടുകള് മറിക്കും' പാലായില് ബിജെപിയും യുഡിഎഫും തമ്മില് ധാരണയെന്ന് ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസിന് വലിയ മുന്നേറ്റമുണ്ടാകുമെന്ന കാര്യത്തില് യാതൊരു സംശയവും വേണ്ട.സംസ്ഥാന ഭരണകൂടത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പുകള്.മഞ്ചേശ്വരത്ത് ഇതിന് മുന്നെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു.ആവശ്യമില്ലാത്ത കാര്യങ്ങള് ഉന്നയിച്ച് ബിജെപിയാണ് തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.കോന്നി, അരൂര് , എറണാകുളം , മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതി ഇന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.സെപ്തംബര് 23 ന് വിജ്ഞാപനം പുറപ്പെടുവിക്കും.സെപ്തംബര് 30 വരെ പത്രിക സമര്പ്പിക്കാം.ഒക്ടോബര് 1 നായിരിക്കും സൂക്ഷമ പരിശോധന.പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബര് 3.ഒക്ടോബര് 21 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഒക്ടോബര് 24 നായിരിക്കും ### Headline : മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പ്; തിരഞ്ഞെടുപ്പിനെ നേരിടാന് മുന്നണി സജ്ജമെന്ന് ചെന്നിത്തല
139
അന്യഗ്രഹ ജീവികള് ഉണ്ടോ? സ്പേസ്ഷിപ്പിന് തെളിവുകളുമായി ശാസ്ത്രജ്ഞര്...അമ്പരപ്പ്!! 5, 2018, 15:47 ഭൂമിക്ക് പുറമേ അനേകം 'ഭൂമികള്'...അത്ഭുതത്തോടെ ശാസ്ത്ര ലോകം! കാണാത്ത വഴികളില് ഇനി എന്തെല്ലാം...2, 2018, 16:26 കേരളത്തില് അന്യഗ്രഹ ജീവികള്!!! കണ്ടംവഴി ഓടിച്ച് ട്രോളന്മാര്....മാപ്പ് ചോദിച്ച് മനോരമയില്!!! 31, 2018, 13:06 വെറും ആറിഞ്ച് നീളമുള്ള അസ്ഥികൂടം, 10 വാരിയെല്ല്...അത് ആരുടെ? അറ്റക്കാമ അസ്ഥികൂടം അന്യഗ്രഹ ജീവിയോ? 23, 2018, 17:11 അന്യഗ്രഹ ജീവികള് ഇനി മനുഷ്യനെ പിടിക്കുമോ? ഹോക്കിങ് വിടപറയുമ്പോള് ബാക്കിയാകുന്ന ഭയങ്ങള്...14, 2018, 16:04 മനുഷ്യന്റെ അന്ത്യം പ്രവചിച്ച ശാസ്ത്രജ്ഞൻ ജീവനോടില്ല? സ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്ക് മുമ്പേ മരിച്ചു 14, 2018, 17:14 കോടിക്കണക്കിന് രൂപ ശമ്പളം...ജോലി കേട്ടാല് ഞെട്ടും; നാസ മുന്നോട്ട് വയ്ക്കുന്നത് സുപ്രധാനമായ സംഗതി 3, 2017, 15:57 അന്യഗ്രഹ ജീവികളെ തേടിയിറങ്ങിയാല് പണി പാളും!!! തേടിയിറങ്ങിയ ഹോക്കിങ് തന്നെ ഭയത്തില്...എന്താകും? 26, 2016, 16:51 ചൊവ്വയില് ഉപേക്ഷിക്കപ്പെട്ട നിലയില് ഷൂ...ഓപ്പര്ച്യുനിറ്റിയെ കണ്ടപ്പോള് അന്യഗ്രഹജീവി കളഞ്ഞതോ ? 25, 2016, 19:29 ആ മലേഷ്യന് വിമാനം അന്യഗ്രഹ ജീവികള് തട്ടിയെടുത്തോ...അതോ അജ്ഞാത കേന്ദ്രത്തില് ഇപ്പോഴും ഉണ്ടോ
അന്യഗ്രഹ ജീവി: Latest അന്യഗ്രഹ ജീവി
https://malayalam.oneindia.com/topic/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9-%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അന്യഗ്രഹ ജീവികള് ഉണ്ടോ? സ്പേസ്ഷിപ്പിന് തെളിവുകളുമായി ശാസ്ത്രജ്ഞര്...അമ്പരപ്പ്!! 5, 2018, 15:47 ഭൂമിക്ക് പുറമേ അനേകം 'ഭൂമികള്'...അത്ഭുതത്തോടെ ശാസ്ത്ര ലോകം! കാണാത്ത വഴികളില് ഇനി എന്തെല്ലാം...2, 2018, 16:26 കേരളത്തില് അന്യഗ്രഹ ജീവികള്!!! കണ്ടംവഴി ഓടിച്ച് ട്രോളന്മാര്....മാപ്പ് ചോദിച്ച് മനോരമയില്!!! 31, 2018, 13:06 വെറും ആറിഞ്ച് നീളമുള്ള അസ്ഥികൂടം, 10 വാരിയെല്ല്...അത് ആരുടെ? അറ്റക്കാമ അസ്ഥികൂടം അന്യഗ്രഹ ജീവിയോ? 23, 2018, 17:11 അന്യഗ്രഹ ജീവികള് ഇനി മനുഷ്യനെ പിടിക്കുമോ? ഹോക്കിങ് വിടപറയുമ്പോള് ബാക്കിയാകുന്ന ഭയങ്ങള്...14, 2018, 16:04 മനുഷ്യന്റെ അന്ത്യം പ്രവചിച്ച ശാസ്ത്രജ്ഞൻ ജീവനോടില്ല? സ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്ക് മുമ്പേ മരിച്ചു 14, 2018, 17:14 കോടിക്കണക്കിന് രൂപ ശമ്പളം...ജോലി കേട്ടാല് ഞെട്ടും; നാസ മുന്നോട്ട് വയ്ക്കുന്നത് സുപ്രധാനമായ സംഗതി 3, 2017, 15:57 അന്യഗ്രഹ ജീവികളെ തേടിയിറങ്ങിയാല് പണി പാളും!!! തേടിയിറങ്ങിയ ഹോക്കിങ് തന്നെ ഭയത്തില്...എന്താകും? 26, 2016, 16:51 ചൊവ്വയില് ഉപേക്ഷിക്കപ്പെട്ട നിലയില് ഷൂ...ഓപ്പര്ച്യുനിറ്റിയെ കണ്ടപ്പോള് അന്യഗ്രഹജീവി കളഞ്ഞതോ ? 25, 2016, 19:29 ആ മലേഷ്യന് വിമാനം അന്യഗ്രഹ ജീവികള് തട്ടിയെടുത്തോ...അതോ അജ്ഞാത കേന്ദ്രത്തില് ഇപ്പോഴും ഉണ്ടോ ### Headline : അന്യഗ്രഹ ജീവി: Latest അന്യഗ്രഹ ജീവി
140
ദില്ലി: മൊബൈല് നിരക്കുകളില് വര്ധന പ്രഖ്യാപിച്ച് ഭാരതി എയര്ടെല്.ഡിസംബര് മൂന്നിന് ഇത് പ്രാബല്യത്തില് വരുമെന്ന് എയര്ടെല് അറിയിച്ചു.നേരത്തെ വോഡഫോണ്-ഐഡിയ നിരക്കുകളില് വര്ധനവുണ്ടായിരുന്നു.നിലവില് നഷ്ടത്തിലാണ് പ്രവര്ത്തിക്കുന്നതെന്നും നിരക്ക് കൂട്ടാതെ മറ്റ് മാര്ഗങ്ങളില്ലെന്നും കമ്പനി വാര്ത്താക്കുറിപ്പില് പറയുന്നു.നിരക്കുകളില് 42 ശതമാനം വര്ധനവാണ് ഉണ്ടാവുക.പ്രീപെയ്ഡ് ഉപഭോക്താക്കളിലാണ് ഇത് ആദ്യം നിലവില് വരിക.നിലവിലെ അണ്ലിമിറ്റഡ് കാറ്റഗറിയില് ലഭിച്ച് കൊണ്ടിരുന്ന പ്ലാനിലാണ് 42 ശതമാനത്തിന്റെ വര്ധനവ് ഉണ്ടാവുക.ദിവസം 50 പൈസ എന്ന നിരക്കിലാണ് ഈ മാറ്റം.അതോടെ മൊത്തം നിരക്ക 2.85 ആയി മാറും.ഇതിലൂടെ ഡാറ്റയും കോള് സൗകര്യങ്ങളും ലഭ്യമാകും.അതേസമയം എയര്ടെല് താങ്ക്സ് പ്ലാറ്റ്ഫോം വഴി നിരവധി ഓഫറുകള് ലഭ്യമാക്കുന്നുണ്ടെന്ന് എയര്ടെല് പറഞ്ഞു.അതേസമയം എയര്ടെല് എക്സ്ട്രീം വഴി പ്രീമിയം കണ്ടന്റുകളും ലഭിക്കുാനുള്ള വഴികളാണ് കമ്പനി ഒരുക്കുന്നത്.നേരത്തെ വോഡഫോണ്-ഐഡിയയും നഷ്ടത്തെ തുടര്ന്ന് നിരക്കുകള് വര്ധിപ്പിക്കാന് തീരുമാനിച്ചിരുന്നു.പ്രീപെയിഡ് നിരക്കുകള്ക്ക് പുതിയ പ്ലാനുകളും പ്രഖ്യാപിച്ചിരുന്നു.2, 28, 84, 365 ദിവസങ്ങളിലായിട്ടാണ് ഈ പ്ലാനുകള്.ഈ പ്ലാനുകളെല്ലാം 42 ശതമാനം വര്ധനവ് തന്നെയാണ് വരുന്നത്.റിലയന്സ് ജിയോയുടെ വരവോടെ മൊബൈല് സര്വീസ് മേഖലയില് നഷ്ടം വര്ധിച്ച് വരുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.ജിയോക്ക് കുറഞ്ഞ നിരക്കില് ഡാറ്റകളും കോള് സൗകര്യങ്ങളും നല്കുന്നത് മറ്റ് കമ്പനികളെ ബാധിക്കുന്നുവെന്ന് നേരത്തെ പരാതിയും ഉയര്ന്നിരുന്നു.ഏകപക്ഷീയമായി റിലയന്സിന് നിരക്കുകളുടെ കാര്യം തീരുമാനിക്കാനാവില്ലെന്നും ഇവര് പറഞ്ഞിരുന്നു
മൊബൈല് നിരക്കുകള് കുത്തനെ വര്ധിപ്പിക്കുമെന്ന് എയര്ടെല്, ഡിസംബര് മൂന്ന് മുതല് പ്രാബല്യത്തില്
https://malayalam.oneindia.com/news/india/bharati-airtel-to-raise-call-data-charges-by-42-percentage-237842.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മൊബൈല് നിരക്കുകളില് വര്ധന പ്രഖ്യാപിച്ച് ഭാരതി എയര്ടെല്.ഡിസംബര് മൂന്നിന് ഇത് പ്രാബല്യത്തില് വരുമെന്ന് എയര്ടെല് അറിയിച്ചു.നേരത്തെ വോഡഫോണ്-ഐഡിയ നിരക്കുകളില് വര്ധനവുണ്ടായിരുന്നു.നിലവില് നഷ്ടത്തിലാണ് പ്രവര്ത്തിക്കുന്നതെന്നും നിരക്ക് കൂട്ടാതെ മറ്റ് മാര്ഗങ്ങളില്ലെന്നും കമ്പനി വാര്ത്താക്കുറിപ്പില് പറയുന്നു.നിരക്കുകളില് 42 ശതമാനം വര്ധനവാണ് ഉണ്ടാവുക.പ്രീപെയ്ഡ് ഉപഭോക്താക്കളിലാണ് ഇത് ആദ്യം നിലവില് വരിക.നിലവിലെ അണ്ലിമിറ്റഡ് കാറ്റഗറിയില് ലഭിച്ച് കൊണ്ടിരുന്ന പ്ലാനിലാണ് 42 ശതമാനത്തിന്റെ വര്ധനവ് ഉണ്ടാവുക.ദിവസം 50 പൈസ എന്ന നിരക്കിലാണ് ഈ മാറ്റം.അതോടെ മൊത്തം നിരക്ക 2.85 ആയി മാറും.ഇതിലൂടെ ഡാറ്റയും കോള് സൗകര്യങ്ങളും ലഭ്യമാകും.അതേസമയം എയര്ടെല് താങ്ക്സ് പ്ലാറ്റ്ഫോം വഴി നിരവധി ഓഫറുകള് ലഭ്യമാക്കുന്നുണ്ടെന്ന് എയര്ടെല് പറഞ്ഞു.അതേസമയം എയര്ടെല് എക്സ്ട്രീം വഴി പ്രീമിയം കണ്ടന്റുകളും ലഭിക്കുാനുള്ള വഴികളാണ് കമ്പനി ഒരുക്കുന്നത്.നേരത്തെ വോഡഫോണ്-ഐഡിയയും നഷ്ടത്തെ തുടര്ന്ന് നിരക്കുകള് വര്ധിപ്പിക്കാന് തീരുമാനിച്ചിരുന്നു.പ്രീപെയിഡ് നിരക്കുകള്ക്ക് പുതിയ പ്ലാനുകളും പ്രഖ്യാപിച്ചിരുന്നു.2, 28, 84, 365 ദിവസങ്ങളിലായിട്ടാണ് ഈ പ്ലാനുകള്.ഈ പ്ലാനുകളെല്ലാം 42 ശതമാനം വര്ധനവ് തന്നെയാണ് വരുന്നത്.റിലയന്സ് ജിയോയുടെ വരവോടെ മൊബൈല് സര്വീസ് മേഖലയില് നഷ്ടം വര്ധിച്ച് വരുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.ജിയോക്ക് കുറഞ്ഞ നിരക്കില് ഡാറ്റകളും കോള് സൗകര്യങ്ങളും നല്കുന്നത് മറ്റ് കമ്പനികളെ ബാധിക്കുന്നുവെന്ന് നേരത്തെ പരാതിയും ഉയര്ന്നിരുന്നു.ഏകപക്ഷീയമായി റിലയന്സിന് നിരക്കുകളുടെ കാര്യം തീരുമാനിക്കാനാവില്ലെന്നും ഇവര് പറഞ്ഞിരുന്നു ### Headline : മൊബൈല് നിരക്കുകള് കുത്തനെ വര്ധിപ്പിക്കുമെന്ന് എയര്ടെല്, ഡിസംബര് മൂന്ന് മുതല് പ്രാബല്യത്തില്
141
വിഷയം ദേശീയ പണിമുടക്ക് ജനുവരി 31 മുതല് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളെയടക്കം ബാധിക്കുമെന്ന് മുന്നറിയിപ്പ്! 30, 2020, 18:40 സംയുക്ത തൊഴിലാളി യൂണിയൻറെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ പ്രതീതി 8, 2020, 08:25 ഭാരത് ബന്ദ്: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്, ലീവ് അനുവദിക്കരുതെന്ന് 7, 2020, 22:16 ദേശീയ പണിമുടക്ക്: ബുധനാഴ്ചത്തെ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു, പണിമുടക്ക് ചൊവ്വാഴ്ച രാത്രി മുതൽ 6, 2020, 22:48 വിട്ടുവീഴ്ച ചെയ്യാതെ കേന്ദ്രസര്ക്കാര്; ജനുവരി എട്ടിന് ദേശീയ പണിമുടക്ക് 6, 2020, 13:01 പശ്ചിമ ബംഗാളിൽ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു 17, 2019, 09:41 ഡോക്ടര്മാരുടെ ദേശീയ പണിമുടക്ക് തുടങ്ങി: സമരക്കാരുമായി മമത ബാനര്ജി ഇന്ന് ചര്ച്ച നടത്തും 17, 2019, 08:37 ബംഗാളിലെ ഡോക്ടര്മാരുടെ സമരത്തിന് പിന്തുണയേറുന്നു: തിങ്കളാഴ്ച്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ 15, 2019, 08:35 പണിമുടക്കില് ട്രെയിന് തടഞ്ഞവര്ക്കെതിരെ മൂന്നു വര്ഷംവരെ തടവ് ലഭിക്കാവുന്ന കേസുകള്, മലപ്പുറത്ത് തടഞ്ഞത് മൂന്ന് ട്രെയ്നുകള് 10, 2019, 20:43 ബന്ദിയാക്കാനും ആവാനും ഇഷ്ടപ്പെടുന്ന നാട്; ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും മലബാറില് ജനജീവിതം സ്തംഭിച്ചു
ദേശീയ പണിമുടക്ക്: Latest ദേശീയ പണിമുടക്ക്
https://malayalam.oneindia.com/topic/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF-%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AE%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ദേശീയ പണിമുടക്ക് ജനുവരി 31 മുതല് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളെയടക്കം ബാധിക്കുമെന്ന് മുന്നറിയിപ്പ്! 30, 2020, 18:40 സംയുക്ത തൊഴിലാളി യൂണിയൻറെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ പ്രതീതി 8, 2020, 08:25 ഭാരത് ബന്ദ്: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്, ലീവ് അനുവദിക്കരുതെന്ന് 7, 2020, 22:16 ദേശീയ പണിമുടക്ക്: ബുധനാഴ്ചത്തെ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു, പണിമുടക്ക് ചൊവ്വാഴ്ച രാത്രി മുതൽ 6, 2020, 22:48 വിട്ടുവീഴ്ച ചെയ്യാതെ കേന്ദ്രസര്ക്കാര്; ജനുവരി എട്ടിന് ദേശീയ പണിമുടക്ക് 6, 2020, 13:01 പശ്ചിമ ബംഗാളിൽ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു 17, 2019, 09:41 ഡോക്ടര്മാരുടെ ദേശീയ പണിമുടക്ക് തുടങ്ങി: സമരക്കാരുമായി മമത ബാനര്ജി ഇന്ന് ചര്ച്ച നടത്തും 17, 2019, 08:37 ബംഗാളിലെ ഡോക്ടര്മാരുടെ സമരത്തിന് പിന്തുണയേറുന്നു: തിങ്കളാഴ്ച്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ 15, 2019, 08:35 പണിമുടക്കില് ട്രെയിന് തടഞ്ഞവര്ക്കെതിരെ മൂന്നു വര്ഷംവരെ തടവ് ലഭിക്കാവുന്ന കേസുകള്, മലപ്പുറത്ത് തടഞ്ഞത് മൂന്ന് ട്രെയ്നുകള് 10, 2019, 20:43 ബന്ദിയാക്കാനും ആവാനും ഇഷ്ടപ്പെടുന്ന നാട്; ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും മലബാറില് ജനജീവിതം സ്തംഭിച്ചു ### Headline : ദേശീയ പണിമുടക്ക്: Latest ദേശീയ പണിമുടക്ക്
142
ര്ച്ചയായ എട്ട് ദിവസത്തോളമാണ് 35-കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയതത്.ജയ്പൂര്: മോഷണ കേസില് ബന്ധമാരോപിച്ച് കസ്റ്റഡയില് എടുത്ത ദളിത് യുവതിയെ പോലീസുകാര് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.കൂടാതെ അന്യായമായി തടങ്കലില് വെച്ചതായും പരാതിയുണ്ട്.തുടര്ച്ചയായ എട്ട് ദിവസത്തോളമാണ് 35-കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.മോഷണക്കുറ്റത്തിന് അറസ്റ്റിലായ സഹോദരന് പോലീസ് കസ്റ്റഡിയില് മരിച്ചിരുന്നു.ഇതിന് സാക്ഷിയായതും യുവതി തന്നെയാണ്.തുടര്ന്നാണ് ഇവരെ സംഘം ചേര്ന്ന് ഉദ്യോഗസ്ഥര് പീഡിപ്പിച്ചത്.സംഭവത്തില് പരാതി നല്കിയത് യുവതിയുടെ ഭര്ത്താവാണ്.ജൂണ് 30നാണ് മോഷണക്കുറ്റം ആരോപിച്ച് 22-കാരനായ യുവാവിനെ വീട്ടില് നിന്നും അറസ്റ്റ് ചെയ്തത്.ഇതിനുശേഷം ജൂലൈ 3-ന് യുവാവുമായി മടങ്ങിയെത്തിയ പോലീസ് ഇയാളുടെ സഹോദരിയെയും ഇതേ കുറ്റത്തിന് കസ്റ്റഡിയില് എടുക്കുകയായിരുന്നു.പീഡനത്തിന് പുറമെ നഖം പിഴുതെടുക്കുകയും കണ്ണിലും വിരലുകളിലും മുറിവേല്പ്പിക്കുകയും ചെയ്തെന്ന് യുവതിയുടെ ഭര്ത്താവ് ആരോപിച്ചു.സഹോദരന്റെ മരണശേഷവും ജൂലൈ 10- വരെ യുവതിയെ പോലീസ് അന്യായമായി തടവില് വച്ചതായും ഇയാള് വ്യക്തമാക്കി.ജൂലൈ 11- ന് യുവതിയെ ആശുപത്രിയില് പ്രവേശിപ്പിച്ച ശേഷം ബന്ധുക്കള് അധികൃതര്ക്ക് ഇതുസംബന്ധിച്ച് പരാതി നല്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില് ചുരു സ്റ്റേഷനിലെ എസ്എച്ച്ഒ, ആറ് കോണ്സ്റ്റബിള്മാര് എന്നിവരെ എസ്പി സസ്പെന്ഡ് ചെയ്തു.എന്നാല് യുവാവിനെ അറസ്റ്റ് ചെയ്ത അതേ ദിവസം പുലര്ച്ചയോടെ അസുഖം മൂലമാണ് ഇയാള് മരിച്ചതെന്നാണ് ലോക്കല് പോലീസിന്റെ വാദം
സഹോദരന്റെ കസ്റ്റഡി മരണത്തില് സാക്ഷിയായി; ദളിത് യുവതിയെ എട്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്ത് പോലീസ് ഉദ്യോഗസ്ഥര്, ക്രൂരം
https://bignewskerala.com/2019/07/14/lady-brutally-raped-by-police-officers/42644/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ര്ച്ചയായ എട്ട് ദിവസത്തോളമാണ് 35-കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയതത്.ജയ്പൂര്: മോഷണ കേസില് ബന്ധമാരോപിച്ച് കസ്റ്റഡയില് എടുത്ത ദളിത് യുവതിയെ പോലീസുകാര് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.കൂടാതെ അന്യായമായി തടങ്കലില് വെച്ചതായും പരാതിയുണ്ട്.തുടര്ച്ചയായ എട്ട് ദിവസത്തോളമാണ് 35-കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.മോഷണക്കുറ്റത്തിന് അറസ്റ്റിലായ സഹോദരന് പോലീസ് കസ്റ്റഡിയില് മരിച്ചിരുന്നു.ഇതിന് സാക്ഷിയായതും യുവതി തന്നെയാണ്.തുടര്ന്നാണ് ഇവരെ സംഘം ചേര്ന്ന് ഉദ്യോഗസ്ഥര് പീഡിപ്പിച്ചത്.സംഭവത്തില് പരാതി നല്കിയത് യുവതിയുടെ ഭര്ത്താവാണ്.ജൂണ് 30നാണ് മോഷണക്കുറ്റം ആരോപിച്ച് 22-കാരനായ യുവാവിനെ വീട്ടില് നിന്നും അറസ്റ്റ് ചെയ്തത്.ഇതിനുശേഷം ജൂലൈ 3-ന് യുവാവുമായി മടങ്ങിയെത്തിയ പോലീസ് ഇയാളുടെ സഹോദരിയെയും ഇതേ കുറ്റത്തിന് കസ്റ്റഡിയില് എടുക്കുകയായിരുന്നു.പീഡനത്തിന് പുറമെ നഖം പിഴുതെടുക്കുകയും കണ്ണിലും വിരലുകളിലും മുറിവേല്പ്പിക്കുകയും ചെയ്തെന്ന് യുവതിയുടെ ഭര്ത്താവ് ആരോപിച്ചു.സഹോദരന്റെ മരണശേഷവും ജൂലൈ 10- വരെ യുവതിയെ പോലീസ് അന്യായമായി തടവില് വച്ചതായും ഇയാള് വ്യക്തമാക്കി.ജൂലൈ 11- ന് യുവതിയെ ആശുപത്രിയില് പ്രവേശിപ്പിച്ച ശേഷം ബന്ധുക്കള് അധികൃതര്ക്ക് ഇതുസംബന്ധിച്ച് പരാതി നല്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില് ചുരു സ്റ്റേഷനിലെ എസ്എച്ച്ഒ, ആറ് കോണ്സ്റ്റബിള്മാര് എന്നിവരെ എസ്പി സസ്പെന്ഡ് ചെയ്തു.എന്നാല് യുവാവിനെ അറസ്റ്റ് ചെയ്ത അതേ ദിവസം പുലര്ച്ചയോടെ അസുഖം മൂലമാണ് ഇയാള് മരിച്ചതെന്നാണ് ലോക്കല് പോലീസിന്റെ വാദം ### Headline : സഹോദരന്റെ കസ്റ്റഡി മരണത്തില് സാക്ഷിയായി; ദളിത് യുവതിയെ എട്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്ത് പോലീസ് ഉദ്യോഗസ്ഥര്, ക്രൂരം
143
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്സ് പുതുക്കാനുള്ള ഒരുമാസത്തെ സാവകാശം കേന്ദ്രമോട്ടോര്വാഹനവകുപ്പ് എടുത്തുകളഞ്ഞു.കാലാവധി തീരുന്നതിന് മുമ്പ് പുതുക്കിയില്ലെങ്കില് തൊട്ടടുത്ത ദിവസം മുതല് ഇനി പിഴയൊടുക്കേണ്ടിവരും.ഒരു വര്ഷത്തിനുള്ളില് പുതുക്കാത്തവര് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസായാലേ ലൈസന്സ് കിട്ടു.കഴിഞ്ഞ ദിവസം നിലവില് വന്ന മോട്ടോര് വാഹനഭേദഗതി നിയമത്തിലാണ് പുതിയ പരിഷ്കാരങ്ങള്.കാലാവധി തീര്ന്നാലും നിലവിലുള്ള ലൈസന്സ് ഉപയോഗിച്ച് ഒരുമാസം വരെ വാഹനം ഒാടിക്കാമായിരുന്നു.എന്നാല്, ഈ പരിരക്ഷ ഇനിയില്ല.കാലാവധി തീരുന്നതിന്റ തൊട്ടടുത്ത ദിവസം മുതല് നിങ്ങള് ലൈസന്സില്ലാത്തവരായിത്തീരും.അപകടം ഉണ്ടായാല് നഷ്ടപരിഹാരം കൈയില് നിന്ന് കൊടുക്കണം.ഇതൊഴിവാക്കാന് കാലാവധി തീരുന്നതിന് മുമ്പ് തന്നെ ലൈസന്സ് പുതുക്കുക.ഒരു വര്ഷം മുമ്പു മുതല് പുതുക്കാനുള്ള സാവകാശമുണ്ട്.നേരത്തെ അഞ്ചുവര്ഷത്തിനുള്ളില് ലൈസന്സ് പുതുക്കിയാല് മതിയായിരുന്നു ലൈസന്സിന്റ കാലാവധിയിലും മാറ്റമുണ്ട്.മുപ്പത് വയസിന് മുമ്പ് ലൈസന്സെടുത്താല് നാല്പത് വയസുവരെയാണ് കാലാവധി.മുപ്പതിനും അന്പതിനും ഇടയ്ക്ക് ലൈസന്സ് എടുക്കുന്നവര്ക്ക് പത്തുവര്ഷം.അന്പതിനും അന്പത്തിയഞ്ചിനും ഇടയിലാണ് ലൈസന്സ് എടുക്കുന്നതെങ്കില് അറുപത് വയസുവരെയും അതിന് മുകളിലേക്കുള്ളവര്ക്ക് അഞ്ചുവര്ഷത്തേക്കുമായിരിക്കും ലൈസന്സ്.നേരത്തെ അന്പത് വയസോ ഇരുപത് വര്ഷമോ ഇതിലേതാണോ ആദ്യമാകുന്നത് അത് കണക്കാക്കിയാണ് കാലാവധി നിശ്ചയിച്ചിരുന്നത്.വാഹനങ്ങളുടെ പെര്മിറ്റിന്റ കാര്യത്തിലും സമാനമായ സ്ഥിതിയാണ്.പെര്മിറ്റ് തീര്ന്ന് തൊട്ടടുത്ത ദിവസം പുതുക്കിയില്ലെങ്കില് പോലും പതിനായിരം രൂപ പിഴയൊടുക്കേണ്ടിവരും.യുവാവിനെ മോഷണക്കേസില് കുടുക്കി ജയിലിലടച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷന്
ഒരു മാസത്തെ സാവകാശം ഇല്ല; ഡ്രൈവിങ് ലൈസന്സും വാഹന പെർമിറ്റും പുതുക്കിയില്ലെങ്കില് ഉടൻ പിഴ
https://www.malayalamexpress.in/archives/790054/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്സ് പുതുക്കാനുള്ള ഒരുമാസത്തെ സാവകാശം കേന്ദ്രമോട്ടോര്വാഹനവകുപ്പ് എടുത്തുകളഞ്ഞു.കാലാവധി തീരുന്നതിന് മുമ്പ് പുതുക്കിയില്ലെങ്കില് തൊട്ടടുത്ത ദിവസം മുതല് ഇനി പിഴയൊടുക്കേണ്ടിവരും.ഒരു വര്ഷത്തിനുള്ളില് പുതുക്കാത്തവര് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസായാലേ ലൈസന്സ് കിട്ടു.കഴിഞ്ഞ ദിവസം നിലവില് വന്ന മോട്ടോര് വാഹനഭേദഗതി നിയമത്തിലാണ് പുതിയ പരിഷ്കാരങ്ങള്.കാലാവധി തീര്ന്നാലും നിലവിലുള്ള ലൈസന്സ് ഉപയോഗിച്ച് ഒരുമാസം വരെ വാഹനം ഒാടിക്കാമായിരുന്നു.എന്നാല്, ഈ പരിരക്ഷ ഇനിയില്ല.കാലാവധി തീരുന്നതിന്റ തൊട്ടടുത്ത ദിവസം മുതല് നിങ്ങള് ലൈസന്സില്ലാത്തവരായിത്തീരും.അപകടം ഉണ്ടായാല് നഷ്ടപരിഹാരം കൈയില് നിന്ന് കൊടുക്കണം.ഇതൊഴിവാക്കാന് കാലാവധി തീരുന്നതിന് മുമ്പ് തന്നെ ലൈസന്സ് പുതുക്കുക.ഒരു വര്ഷം മുമ്പു മുതല് പുതുക്കാനുള്ള സാവകാശമുണ്ട്.നേരത്തെ അഞ്ചുവര്ഷത്തിനുള്ളില് ലൈസന്സ് പുതുക്കിയാല് മതിയായിരുന്നു ലൈസന്സിന്റ കാലാവധിയിലും മാറ്റമുണ്ട്.മുപ്പത് വയസിന് മുമ്പ് ലൈസന്സെടുത്താല് നാല്പത് വയസുവരെയാണ് കാലാവധി.മുപ്പതിനും അന്പതിനും ഇടയ്ക്ക് ലൈസന്സ് എടുക്കുന്നവര്ക്ക് പത്തുവര്ഷം.അന്പതിനും അന്പത്തിയഞ്ചിനും ഇടയിലാണ് ലൈസന്സ് എടുക്കുന്നതെങ്കില് അറുപത് വയസുവരെയും അതിന് മുകളിലേക്കുള്ളവര്ക്ക് അഞ്ചുവര്ഷത്തേക്കുമായിരിക്കും ലൈസന്സ്.നേരത്തെ അന്പത് വയസോ ഇരുപത് വര്ഷമോ ഇതിലേതാണോ ആദ്യമാകുന്നത് അത് കണക്കാക്കിയാണ് കാലാവധി നിശ്ചയിച്ചിരുന്നത്.വാഹനങ്ങളുടെ പെര്മിറ്റിന്റ കാര്യത്തിലും സമാനമായ സ്ഥിതിയാണ്.പെര്മിറ്റ് തീര്ന്ന് തൊട്ടടുത്ത ദിവസം പുതുക്കിയില്ലെങ്കില് പോലും പതിനായിരം രൂപ പിഴയൊടുക്കേണ്ടിവരും.യുവാവിനെ മോഷണക്കേസില് കുടുക്കി ജയിലിലടച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷന് ### Headline : ഒരു മാസത്തെ സാവകാശം ഇല്ല; ഡ്രൈവിങ് ലൈസന്സും വാഹന പെർമിറ്റും പുതുക്കിയില്ലെങ്കില് ഉടൻ പിഴ
144
ദില്ലി: മുന് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിനേയും ഗാന്ധി കുടുംബത്തേയും അധിക്ഷേപിച്ച് ബിജെപി എംഎല്എ.ഉത്തര് പ്രദേശിലെ ബിജെപി എംഎല്എയായ വിക്രം സിംഗ് സൈനിയാണ് നെഹ്രുവിനെ അധിക്ഷേപിച്ച് രംഗത്ത് വന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും നെഹ്റുവിനെ ഇകഴ്ത്തിയുമാണ് ബിജെപി എംഎല്എ കഴിഞ്ഞ ദിവസം സൈനി ഫേസ്ബുക്കില് പോസ്റ്റിട്ടത്.ലോകനേതാക്കള്ക്കൊപ്പം നരേന്ദ്ര മോദി നില്ക്കുന്ന ഒരു ചിത്രം സൈനി ഫേസ്ബുക്കില് പോസ്റ്റ് ചെയ്യുകയുണ്ടായി.നോര്വേ പ്രധാനമന്ത്രി എര്നാ സോള്ബെര്ഗ് മോദിയെ നോക്കുന്നതായി ചിത്രത്തില് കാണാം.ചിത്രത്തിനൊപ്പം എംഎല്എയുടെ കുറിപ്പ് ഇങ്ങനെയാണ്: മോദിജി കാണുന്നത് ഭാരത മാതാവിന്റെ മാഹാത്മ്യം മാത്രമാണ്.മറ്റൊന്നുമില്ല.ഭാരത മാതാവിന്റെ മകന് വാഴട്ടെ.തെറ്റായ തരത്തില് നിങ്ങള് അദ്ദേഹത്തെ നോക്കാതിരിക്കൂ.അത് മോദിയാണ്, നെഹ്റുവല്ല എന്നാണ് കുറിപ്പ്.പോസ്റ്റ് വിവാദമായതോടെ എംഎല്എ പ്രതികരിച്ചത് നെഹ്റുവിനേയും ഗാന്ധി കുടുംബത്തേയും അടച്ച് ആക്ഷേപിച്ച് കൊണ്ടാണ്."ഒരു വനിതാ രാഷ്ട്രീയ നേതാവ് മോദിയെ നോക്കുന്നതായി ആ ചിത്രത്തില് കാണാം.എന്നാല് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ കാര്യമല്ലാതെ മറ്റൊന്നിനെ കുറിച്ചും ശ്രദ്ധയില്ല.എന്നാല് ജവഹര്ലാല് നെഹ്രു ഒരു സ്ത്രീലമ്പടന് ആയിരുന്നു"."ബ്രിട്ടീഷുകാരുടെ സഹായത്തോടെ നെഹ്റു രാജ്യത്തെ വെട്ടിമുറിച്ചു.ആ കുടുംബം മുഴുവന് വിഷയ തല്പരരാണ്" എന്നും ബിജെപി എംഎല്എ ആരോപിച്ചു."രാജീവ് ഗാന്ധി ഇറ്റലിയില് പോയാണ് വിവാഹം കഴിച്ചത്.ആ കുടുംബം മുഴുവന് അത്തരത്തിലാണ്" എന്നും സൈനി ആക്ഷേപിച്ചു.മുസഫര് നഗറിലെ കട്ടൗളി എംഎല്എയാണ് വിക്രം സിംഗ് സൈനി.കശ്മീരില് ആര്ട്ടിക്കിള് 370 റദ്ദാക്കിയതോടെ ഇനി വെളുത്ത കശ്മീരി പെണ്കുട്ടികളെ വിവാഹം കഴിക്കാം എന്നതടക്കമുളള വിവാദ പ്രസ്താവനകള് ഇയാള് നേരത്തെയും നടത്തിയിട്ടുണ്ട്
നെഹ്രു സ്ത്രീലമ്പടൻ, ആ കുടുംബം മുഴുവൻ അത്തരക്കാർ, മോദിക്ക് രാജ്യതാൽപര്യം മാത്രമെന്ന് ബിജെപി എംഎൽഎ
https://malayalam.oneindia.com/news/india/bjp-mla-vikram-singh-saini-makes-derogatory-remark-on-jawaharlal-nehru-233675.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മുന് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിനേയും ഗാന്ധി കുടുംബത്തേയും അധിക്ഷേപിച്ച് ബിജെപി എംഎല്എ.ഉത്തര് പ്രദേശിലെ ബിജെപി എംഎല്എയായ വിക്രം സിംഗ് സൈനിയാണ് നെഹ്രുവിനെ അധിക്ഷേപിച്ച് രംഗത്ത് വന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും നെഹ്റുവിനെ ഇകഴ്ത്തിയുമാണ് ബിജെപി എംഎല്എ കഴിഞ്ഞ ദിവസം സൈനി ഫേസ്ബുക്കില് പോസ്റ്റിട്ടത്.ലോകനേതാക്കള്ക്കൊപ്പം നരേന്ദ്ര മോദി നില്ക്കുന്ന ഒരു ചിത്രം സൈനി ഫേസ്ബുക്കില് പോസ്റ്റ് ചെയ്യുകയുണ്ടായി.നോര്വേ പ്രധാനമന്ത്രി എര്നാ സോള്ബെര്ഗ് മോദിയെ നോക്കുന്നതായി ചിത്രത്തില് കാണാം.ചിത്രത്തിനൊപ്പം എംഎല്എയുടെ കുറിപ്പ് ഇങ്ങനെയാണ്: മോദിജി കാണുന്നത് ഭാരത മാതാവിന്റെ മാഹാത്മ്യം മാത്രമാണ്.മറ്റൊന്നുമില്ല.ഭാരത മാതാവിന്റെ മകന് വാഴട്ടെ.തെറ്റായ തരത്തില് നിങ്ങള് അദ്ദേഹത്തെ നോക്കാതിരിക്കൂ.അത് മോദിയാണ്, നെഹ്റുവല്ല എന്നാണ് കുറിപ്പ്.പോസ്റ്റ് വിവാദമായതോടെ എംഎല്എ പ്രതികരിച്ചത് നെഹ്റുവിനേയും ഗാന്ധി കുടുംബത്തേയും അടച്ച് ആക്ഷേപിച്ച് കൊണ്ടാണ്."ഒരു വനിതാ രാഷ്ട്രീയ നേതാവ് മോദിയെ നോക്കുന്നതായി ആ ചിത്രത്തില് കാണാം.എന്നാല് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ കാര്യമല്ലാതെ മറ്റൊന്നിനെ കുറിച്ചും ശ്രദ്ധയില്ല.എന്നാല് ജവഹര്ലാല് നെഹ്രു ഒരു സ്ത്രീലമ്പടന് ആയിരുന്നു"."ബ്രിട്ടീഷുകാരുടെ സഹായത്തോടെ നെഹ്റു രാജ്യത്തെ വെട്ടിമുറിച്ചു.ആ കുടുംബം മുഴുവന് വിഷയ തല്പരരാണ്" എന്നും ബിജെപി എംഎല്എ ആരോപിച്ചു."രാജീവ് ഗാന്ധി ഇറ്റലിയില് പോയാണ് വിവാഹം കഴിച്ചത്.ആ കുടുംബം മുഴുവന് അത്തരത്തിലാണ്" എന്നും സൈനി ആക്ഷേപിച്ചു.മുസഫര് നഗറിലെ കട്ടൗളി എംഎല്എയാണ് വിക്രം സിംഗ് സൈനി.കശ്മീരില് ആര്ട്ടിക്കിള് 370 റദ്ദാക്കിയതോടെ ഇനി വെളുത്ത കശ്മീരി പെണ്കുട്ടികളെ വിവാഹം കഴിക്കാം എന്നതടക്കമുളള വിവാദ പ്രസ്താവനകള് ഇയാള് നേരത്തെയും നടത്തിയിട്ടുണ്ട് ### Headline : നെഹ്രു സ്ത്രീലമ്പടൻ, ആ കുടുംബം മുഴുവൻ അത്തരക്കാർ, മോദിക്ക് രാജ്യതാൽപര്യം മാത്രമെന്ന് ബിജെപി എംഎൽഎ
145
ബാരബങ്കി: ബിജെപി ഭരിക്കുന്ന ഉത്തര് പ്രദേശില് സോന്ഭദ്ര സംഭവത്തിന് ശേഷം ഉന്നാവോ കേസിലെ പെണ്കുട്ടിക്കുണ്ടായ അപകടം യോഗി ആദിത്യനാഥ് സര്ക്കാരിനെ വന് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.കുറ്റകൃത്യങ്ങളുടെ കാര്യത്തില് രാജ്യത്ത് തന്നെ മുന്നില് നില്ക്കുന്ന സംസ്ഥാനമാണ് യുപി.ഉന്നാവോ സംഭവത്തില് അടക്കം പോലീസിനെതിരെ തന്നെ പല കുറ്റകൃത്യങ്ങളിലും ഗുരുതര ആരോപണങ്ങള് ഉയര്ന്നിരുന്നു.അതിനിടെ സ്ത്രീ സുരക്ഷയെ കുറിച്ച് സ്കൂള് വിദ്യാര്ത്ഥികള്ക്ക് ക്ളാസെടുക്കാന് വന്ന ഉത്തര് പ്രദേശ് പോലീസിനെ ചോദ്യം ചോദിച്ച് ഉത്തരം മുട്ടിച്ചിരിക്കുകയാണ് ഒരു പെണ്കുട്ടി.പോലീസ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി യുപി പോലീസ് നിരവധി സ്കൂളുകള് സന്ദര്ശിക്കുകയും കുട്ടികള്ക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്.അത്തരത്തില് ആനന്ദ് ഭവന് സ്കൂളിലെത്തിയ അഡീഷണല് സൂപ്രണ്ട് ഓഫ് പോലീസ് എസ് ഗൗതം പെണ്കുട്ടികള് ശബ്ദം ഉയര്ത്തേണ്ടതിന്റെയും അക്രമങ്ങള്ക്കെതിരെ പ്രതിഷേധിക്കേണ്ടതിന്റെയും ആവശ്യത്തേയും കുറിച്ച് പ്രസംഗിച്ചു.പിന്നാലെയാണ് മുനിബ കിദ്വായി എന്ന പ്ലസ് വണ്ണുകാരി പെണ്കുട്ടി എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിച്ചത്." നിങ്ങള് പറയുന്നു ശബ്ദം ഉയര്ത്തണമെന്നും പ്രതിഷേധിക്കണമെന്നും.ഒരു പെണ്കുട്ടിയെ ഒരു ബിജെപി നേതാവ് പീഡിപ്പിച്ചിരിക്കുന്നു.അതൊരു അപകടം അല്ലെന്ന് എല്ലാവര്ക്കും അറിയാം.ട്രക്കിന്റെ നമ്പര് കറുത്ത പെയിന്റ് കൊണ്ട് മായ്ച്ചിരുന്നു.ഒരു സാധാരണക്കാരനാണ് പ്രതിസ്ഥാനത്ത് എങ്കില് പ്രതിഷേധിക്കാം.എന്നാല് പ്രബലനായ ഒരാളാണെങ്കില് എന്ത് സംഭവിക്കും? പ്രതിഷേധിച്ചാലും ഒരു നടപടിയും എടുക്കാന് പോകുന്നില്ലെന്ന് ഞങ്ങള്ക്കറിയാം.ഇനി നടപടിയെടുത്താല് തന്നെ ഒരു കാര്യവും ഇല്ലെന്നും അറിയാം.ആ പെണ്കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്.ഞങ്ങള് പ്രതിഷേധിച്ചാല് എങ്ങനെയാണ് നിങ്ങള് ഞങ്ങള്ക്ക് നീതി ഉറപ്പാക്കുക ? എങ്ങനെയാണ് നിങ്ങള് ഞങ്ങള്ക്ക് സുരക്ഷ ഉറപ്പാക്കുക.എനിക്കൊന്നും സംഭവിക്കില്ല എന്ത് എന്തുറപ്പാണ് നിങ്ങള്ക്ക് നല്കാന് സാധിക്കുക ? " കയ്യടികളോടെയാണ് പെണ്കുട്ടിയുടെ വാക്കുകളെ സഹപാഠികള് സ്വീകരിച്ചത്.ഈ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്
എന്ത് നീതിയാണ് ഉറപ്പുളളത്? യോഗിയുടെ പോലീസിനെ വിറപ്പിച്ച് സ്കൂൾ പെൺകുട്ടി, വീഡിയോ വൈറൽ
https://malayalam.oneindia.com/news/india/school-student-in-uttar-pradesh-stumps-cop-230932.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബാരബങ്കി: ബിജെപി ഭരിക്കുന്ന ഉത്തര് പ്രദേശില് സോന്ഭദ്ര സംഭവത്തിന് ശേഷം ഉന്നാവോ കേസിലെ പെണ്കുട്ടിക്കുണ്ടായ അപകടം യോഗി ആദിത്യനാഥ് സര്ക്കാരിനെ വന് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.കുറ്റകൃത്യങ്ങളുടെ കാര്യത്തില് രാജ്യത്ത് തന്നെ മുന്നില് നില്ക്കുന്ന സംസ്ഥാനമാണ് യുപി.ഉന്നാവോ സംഭവത്തില് അടക്കം പോലീസിനെതിരെ തന്നെ പല കുറ്റകൃത്യങ്ങളിലും ഗുരുതര ആരോപണങ്ങള് ഉയര്ന്നിരുന്നു.അതിനിടെ സ്ത്രീ സുരക്ഷയെ കുറിച്ച് സ്കൂള് വിദ്യാര്ത്ഥികള്ക്ക് ക്ളാസെടുക്കാന് വന്ന ഉത്തര് പ്രദേശ് പോലീസിനെ ചോദ്യം ചോദിച്ച് ഉത്തരം മുട്ടിച്ചിരിക്കുകയാണ് ഒരു പെണ്കുട്ടി.പോലീസ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി യുപി പോലീസ് നിരവധി സ്കൂളുകള് സന്ദര്ശിക്കുകയും കുട്ടികള്ക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്.അത്തരത്തില് ആനന്ദ് ഭവന് സ്കൂളിലെത്തിയ അഡീഷണല് സൂപ്രണ്ട് ഓഫ് പോലീസ് എസ് ഗൗതം പെണ്കുട്ടികള് ശബ്ദം ഉയര്ത്തേണ്ടതിന്റെയും അക്രമങ്ങള്ക്കെതിരെ പ്രതിഷേധിക്കേണ്ടതിന്റെയും ആവശ്യത്തേയും കുറിച്ച് പ്രസംഗിച്ചു.പിന്നാലെയാണ് മുനിബ കിദ്വായി എന്ന പ്ലസ് വണ്ണുകാരി പെണ്കുട്ടി എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിച്ചത്." നിങ്ങള് പറയുന്നു ശബ്ദം ഉയര്ത്തണമെന്നും പ്രതിഷേധിക്കണമെന്നും.ഒരു പെണ്കുട്ടിയെ ഒരു ബിജെപി നേതാവ് പീഡിപ്പിച്ചിരിക്കുന്നു.അതൊരു അപകടം അല്ലെന്ന് എല്ലാവര്ക്കും അറിയാം.ട്രക്കിന്റെ നമ്പര് കറുത്ത പെയിന്റ് കൊണ്ട് മായ്ച്ചിരുന്നു.ഒരു സാധാരണക്കാരനാണ് പ്രതിസ്ഥാനത്ത് എങ്കില് പ്രതിഷേധിക്കാം.എന്നാല് പ്രബലനായ ഒരാളാണെങ്കില് എന്ത് സംഭവിക്കും? പ്രതിഷേധിച്ചാലും ഒരു നടപടിയും എടുക്കാന് പോകുന്നില്ലെന്ന് ഞങ്ങള്ക്കറിയാം.ഇനി നടപടിയെടുത്താല് തന്നെ ഒരു കാര്യവും ഇല്ലെന്നും അറിയാം.ആ പെണ്കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്.ഞങ്ങള് പ്രതിഷേധിച്ചാല് എങ്ങനെയാണ് നിങ്ങള് ഞങ്ങള്ക്ക് നീതി ഉറപ്പാക്കുക ? എങ്ങനെയാണ് നിങ്ങള് ഞങ്ങള്ക്ക് സുരക്ഷ ഉറപ്പാക്കുക.എനിക്കൊന്നും സംഭവിക്കില്ല എന്ത് എന്തുറപ്പാണ് നിങ്ങള്ക്ക് നല്കാന് സാധിക്കുക ? " കയ്യടികളോടെയാണ് പെണ്കുട്ടിയുടെ വാക്കുകളെ സഹപാഠികള് സ്വീകരിച്ചത്.ഈ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ് ### Headline : എന്ത് നീതിയാണ് ഉറപ്പുളളത്? യോഗിയുടെ പോലീസിനെ വിറപ്പിച്ച് സ്കൂൾ പെൺകുട്ടി, വീഡിയോ വൈറൽ
146
തലശ്ശേരി: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നാടായ കണ്ണൂരില് നരകാവസ്ഥയില് കഴിയുകയാണ് ഒരു പൊതുജനാരോഗ്യകേന്ദ്രം.തലശ്ശേരി ജനറല് ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് വൃത്തിഹീനമായ ചുറ്റുപാടില് സൗകര്യമില്ലായ്മയില് വലയുന്നത്.മെഡിക്കല് വാര്ഡുകളുടെയും ഓപ്പറേഷന് തീയേറ്ററുകളുടെയും ഉള്പ്പെടെയുള്ള നവീകരണപ്രവൃത്തികള് ഇനിയും തീരാത്തതാണ് ദുരിതമാകുന്നത്.അയല്ജില്ലയായ കോഴിക്കോടു നിന്നുപോലും രോഗികള് വരുന്ന ആശുപത്രിയാണിത്.അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷിന്റെ ആത്മഹത്യ; മുഖ്യപ്രതി പോലീസ് പിടിയിൽ, പ്രതി പിടിയിലാകുന്നത് 9 മാസത്തെ അന്വേഷണത്തിന് ശേഷം! ബ്ലോക്കിലെ മുന്നൂറോളം രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കുമായി ആകെ രണ്ട് ശുചിമുറികള് മാത്രമാണുള്ളത്.ആശുപത്രിയിലെ മെഡിക്കല് വാര്ഡിന്റെ അവസ്ഥ ഏറെ ദയനീയമാണ്.വാര്ഡിന്റെ ഇരുവശങ്ങളിലായാണ് സ്ത്രീകളേയും പുരുഷന്മാരെയും കിടത്തി ചികിത്സിക്കുന്നത്.മെഡിക്കല് വാര്ഡിലെ ഒരുകിടക്കയില് രണ്ടും മൂന്നും രോഗികളെ കിടത്തിയാണ് ചികിത്സിക്കുന്നത്.ഇവിടെ നിന്നു തിരിയാന് പോലും കഴിയാത്ത അവസ്ഥയാണ്.സ്ത്രീകളും പുരുഷന്മാരും ഉള്പ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും അടക്കം ഒരു ബ്ലോക്കില് ഏകദേശം മുന്നൂറിലേറെപ്പേരാണ് കഴിയുന്നത്.ആറ് മൂത്രപ്പുരകളില് രïെണ്ണം മാത്രമെ നിലവില് ഈ ബ്ലോക്കില് പ്രവര്ത്തിക്കുന്നുള്ളു.വര്ഷത്തില് 365 ദിവസങ്ങളിലും ഇവിടെ അറ്റകുറ്റപ്പണിയാണെന്നാണ് രോഗികളുടെ ആക്ഷേപം.തകര്ന്ന് വീഴാറായിക്കിടക്കുന്ന റാമ്പുകള് വഴിയാണ് ഓപ്പറേഷനു വിധേയമായ രോഗികളെ വീല്ചെയറില് മുകളിലത്തെ നിലയിലെത്തിക്കുന്നത്.ചോര്ന്നൊലിക്കുന്ന കോണ്ക്രീറ്റിനു അടിയിലൂടെ കുടചൂടിയാണ് രോഗികളെ വീല്ചെയറിലും സ്ട്രെക്ചറിലുമായി വാര്ഡുകളില് എത്തിച്ചിരുന്നത്
മുന്നൂറുപേര്ക്ക് രണ്ട് ശൗചാലയമുറി; ചോര്ന്നൊലിക്കുന്ന കോണ്ക്രീറ്റ്, കണ്ണൂരില് നരകാവസ്ഥയില് പൊതുജനാരോഗ്യ കേന്ദ്രം
https://malayalam.oneindia.com/news/kannur/public-health-center-troubled-in-kannur-228400.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തലശ്ശേരി: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നാടായ കണ്ണൂരില് നരകാവസ്ഥയില് കഴിയുകയാണ് ഒരു പൊതുജനാരോഗ്യകേന്ദ്രം.തലശ്ശേരി ജനറല് ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് വൃത്തിഹീനമായ ചുറ്റുപാടില് സൗകര്യമില്ലായ്മയില് വലയുന്നത്.മെഡിക്കല് വാര്ഡുകളുടെയും ഓപ്പറേഷന് തീയേറ്ററുകളുടെയും ഉള്പ്പെടെയുള്ള നവീകരണപ്രവൃത്തികള് ഇനിയും തീരാത്തതാണ് ദുരിതമാകുന്നത്.അയല്ജില്ലയായ കോഴിക്കോടു നിന്നുപോലും രോഗികള് വരുന്ന ആശുപത്രിയാണിത്.അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷിന്റെ ആത്മഹത്യ; മുഖ്യപ്രതി പോലീസ് പിടിയിൽ, പ്രതി പിടിയിലാകുന്നത് 9 മാസത്തെ അന്വേഷണത്തിന് ശേഷം! ബ്ലോക്കിലെ മുന്നൂറോളം രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കുമായി ആകെ രണ്ട് ശുചിമുറികള് മാത്രമാണുള്ളത്.ആശുപത്രിയിലെ മെഡിക്കല് വാര്ഡിന്റെ അവസ്ഥ ഏറെ ദയനീയമാണ്.വാര്ഡിന്റെ ഇരുവശങ്ങളിലായാണ് സ്ത്രീകളേയും പുരുഷന്മാരെയും കിടത്തി ചികിത്സിക്കുന്നത്.മെഡിക്കല് വാര്ഡിലെ ഒരുകിടക്കയില് രണ്ടും മൂന്നും രോഗികളെ കിടത്തിയാണ് ചികിത്സിക്കുന്നത്.ഇവിടെ നിന്നു തിരിയാന് പോലും കഴിയാത്ത അവസ്ഥയാണ്.സ്ത്രീകളും പുരുഷന്മാരും ഉള്പ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും അടക്കം ഒരു ബ്ലോക്കില് ഏകദേശം മുന്നൂറിലേറെപ്പേരാണ് കഴിയുന്നത്.ആറ് മൂത്രപ്പുരകളില് രïെണ്ണം മാത്രമെ നിലവില് ഈ ബ്ലോക്കില് പ്രവര്ത്തിക്കുന്നുള്ളു.വര്ഷത്തില് 365 ദിവസങ്ങളിലും ഇവിടെ അറ്റകുറ്റപ്പണിയാണെന്നാണ് രോഗികളുടെ ആക്ഷേപം.തകര്ന്ന് വീഴാറായിക്കിടക്കുന്ന റാമ്പുകള് വഴിയാണ് ഓപ്പറേഷനു വിധേയമായ രോഗികളെ വീല്ചെയറില് മുകളിലത്തെ നിലയിലെത്തിക്കുന്നത്.ചോര്ന്നൊലിക്കുന്ന കോണ്ക്രീറ്റിനു അടിയിലൂടെ കുടചൂടിയാണ് രോഗികളെ വീല്ചെയറിലും സ്ട്രെക്ചറിലുമായി വാര്ഡുകളില് എത്തിച്ചിരുന്നത് ### Headline : മുന്നൂറുപേര്ക്ക് രണ്ട് ശൗചാലയമുറി; ചോര്ന്നൊലിക്കുന്ന കോണ്ക്രീറ്റ്, കണ്ണൂരില് നരകാവസ്ഥയില് പൊതുജനാരോഗ്യ കേന്ദ്രം
147
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് പനിബാധിച്ച ഏഴുവയസ്സുകാരനായ മകന് ചികിത്സതേടിയെത്തി ജയിലിലായ ഷൈജുവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം.തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതിന് പിന്നില് ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും ഷൈജു ആവശ്യപ്പെട്ടു.പൊലീസുകാർ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും ഷൈജു ആരോപിച്ചു.ആശുപത്രിയില് ബഹളമുണ്ടാക്കുകയും ആശുപത്രി ദൃശ്യങ്ങള് സാമൂഹികമാധ്യമത്തില് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഷൈജുവിനെ ജയിലിലടച്ചത്.എന്നാല് സംഭവം സൂപ്രണ്ട് പോലും അറിയില്ലെന്നും ആശുപത്രി അനീതിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിട്ടതിന്റെ പ്രതികാര നടപടിയെന്നോണമാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യത്തിലറങ്ങിയ ഷൈജു മാധ്യമങ്ങളോട് പറഞ്ഞു.പത്ത് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചപ്പോള് ഷൈജുവിന് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെടാനുള്ളത്.ചെയ്യാത്ത കുറ്റത്തിന്റെ പേരില് തന്നെ ജയിലിൽ ഇട്ടവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നതാണ് അത്.മകന് പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം എട്ടാം തീയ്യതിയാണ് ഷൈജുവും ഭാര്യയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്.വൈകിട്ട് 3.40ഓടെ ഓപി ടിക്കെറ്റെടുത്ത് ക്യൂ നിൽക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാർ ചില രോഗികളെ ക്യൂവിൽ നിർത്താതെ കയറ്റി വിട്ടു.ഇത് ചോദ്യം ചെയ്ത രോ ഗികൾ സെക്യൂരിറ്റി ജീവനക്കാരുമായി തർക്കത്തിലായി.ഈ സംഭവമാണ് ഷൈജു ഫേസ്ബുക്കിലൂടെ ലൈവിട്ടത്.ഇതായിരുന്നു സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഡോക്ടറുടെ പരാതിയില് ഷൈജുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള് പ്രകാരം കേസെടുക്കാനുള്ള പ്രകോപനം.പൊലീസ് സ്റ്റേഷനില് വളരെ മോശം അനുഭവമാണുണ്ടായതെന്ന് ഷൈജുവും സിന്ധുവും പറയുന്നു
അനീതി ചൂണ്ടിക്കാട്ടിയതിനാണ് അറസ്റ്റ് ചെയ്തത്; പിന്നിൽ ഗൂഢാലോചന; ആശുപത്രിയില് ഫെയ്സ്ബുക്ക് ലൈവിട്ട ഷൈജു; ജാമ്യം
https://www.malayalamexpress.in/archives/840183/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് പനിബാധിച്ച ഏഴുവയസ്സുകാരനായ മകന് ചികിത്സതേടിയെത്തി ജയിലിലായ ഷൈജുവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം.തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതിന് പിന്നില് ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും ഷൈജു ആവശ്യപ്പെട്ടു.പൊലീസുകാർ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും ഷൈജു ആരോപിച്ചു.ആശുപത്രിയില് ബഹളമുണ്ടാക്കുകയും ആശുപത്രി ദൃശ്യങ്ങള് സാമൂഹികമാധ്യമത്തില് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഷൈജുവിനെ ജയിലിലടച്ചത്.എന്നാല് സംഭവം സൂപ്രണ്ട് പോലും അറിയില്ലെന്നും ആശുപത്രി അനീതിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിട്ടതിന്റെ പ്രതികാര നടപടിയെന്നോണമാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യത്തിലറങ്ങിയ ഷൈജു മാധ്യമങ്ങളോട് പറഞ്ഞു.പത്ത് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചപ്പോള് ഷൈജുവിന് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെടാനുള്ളത്.ചെയ്യാത്ത കുറ്റത്തിന്റെ പേരില് തന്നെ ജയിലിൽ ഇട്ടവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നതാണ് അത്.മകന് പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം എട്ടാം തീയ്യതിയാണ് ഷൈജുവും ഭാര്യയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്.വൈകിട്ട് 3.40ഓടെ ഓപി ടിക്കെറ്റെടുത്ത് ക്യൂ നിൽക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാർ ചില രോഗികളെ ക്യൂവിൽ നിർത്താതെ കയറ്റി വിട്ടു.ഇത് ചോദ്യം ചെയ്ത രോ ഗികൾ സെക്യൂരിറ്റി ജീവനക്കാരുമായി തർക്കത്തിലായി.ഈ സംഭവമാണ് ഷൈജു ഫേസ്ബുക്കിലൂടെ ലൈവിട്ടത്.ഇതായിരുന്നു സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഡോക്ടറുടെ പരാതിയില് ഷൈജുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള് പ്രകാരം കേസെടുക്കാനുള്ള പ്രകോപനം.പൊലീസ് സ്റ്റേഷനില് വളരെ മോശം അനുഭവമാണുണ്ടായതെന്ന് ഷൈജുവും സിന്ധുവും പറയുന്നു ### Headline : അനീതി ചൂണ്ടിക്കാട്ടിയതിനാണ് അറസ്റ്റ് ചെയ്തത്; പിന്നിൽ ഗൂഢാലോചന; ആശുപത്രിയില് ഫെയ്സ്ബുക്ക് ലൈവിട്ട ഷൈജു; ജാമ്യം
148
മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകളിൽ നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.ഇതാദ്യമായാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാർ ഒപ്പ് വച്ചു.ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കൽ ടെക്നീഷ്യൻമാരേയുമാണ് തെരഞ്ഞെടുക്കുന്നത്.22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.മിഡ് വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തിപരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരം.നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യൻമാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ആണ്.താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്ര, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം..ൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.വിശദവിവരങ്ങൾ..യിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.അപേക്ഷ 23 നകം നൽകണം
മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്
https://www.malayalamexpress.in/archives/915997/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകളിൽ നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.ഇതാദ്യമായാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാർ ഒപ്പ് വച്ചു.ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കൽ ടെക്നീഷ്യൻമാരേയുമാണ് തെരഞ്ഞെടുക്കുന്നത്.22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.മിഡ് വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തിപരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരം.നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യൻമാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ആണ്.താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്ര, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം..ൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.വിശദവിവരങ്ങൾ..യിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.അപേക്ഷ 23 നകം നൽകണം ### Headline : മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്
149
ദില്ലി: ദശാബ്ദങ്ങൾ പഴക്കമുള്ള അയോധ്യ കേസിൽ സുപ്രീം കോടതി വിധി വന്നതോടെ അടുത്ത കേന്ദ്രസർക്കാർ നീക്കം ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ആയിരിക്കുമോ എന്നാണ് സംശയം.രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ സമയമായെന്ന രീതിയിലാണ് രാജ് നാഥ് സിംഗ് പ്രതികരിച്ചതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചോദ്യങ്ങളോട് ആഗയാ സമയ് എന്നാണ് സിംഗ് പ്രതികരിച്ചതെന്നും ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നവംബർ 15നാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ ദില്ലി ഹൈക്കോടതി പരിഗണിക്കുന്നത്.മഞ്ചക്കണ്ടിയിൽ നിന്ന് രക്ഷപ്പെട്ട മാവോവാദികൾ പിടിയിൽ: അറസ്റ്റ് കേരള- തമിഴ്നാട് അതിർത്തിയിൽ നിന്ന്!! ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ഹരി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ വാദം കേൾക്കുന്നത്.ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ടുള്ള ഹർജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടും ലോ കമ്മീഷനോടും ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.അയോധ്യ കേസിലെ അന്തിമ വിധി പുറത്തുവന്നതോടെ ജനങ്ങളോട് സംയമനം പാലിക്കാൻ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു.എല്ലാ മതങ്ങളും തുല്യമാണന്നും ജനങ്ങൾക്കിടയിലെ ബന്ധമാണ് മെച്ചപ്പെടേണ്ടതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.അയോധ്യാ കേസിലെ വിധി ആരുടേയും ജയപരാജയങ്ങളല്ലെന്നും വിധിയെ ജനങ്ങൾ സമാധാനത്തോടെ സ്വീകരിക്കണമെന്നുമാണ് സിംഗ് ആവശ്യപ്പെട്ടത്.തർക്കഭൂമി ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് വിധിച്ച സുപ്രീം കോടതി പകരം മുസ്ലിങ്ങൾക്ക് പള്ളി നിർമിക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി നൽകാനും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.തർക്കഭൂമി ആരുടേതെന്ന് നിർണയിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ചരിത്രപരമായ വസ്തുുകൾ കണക്കിലെടുത്താണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ദശാബ്ദങ്ങൾ നീണ്ടുനിന്ന അയോധ്യ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്.തർക്ക ഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധിയും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു
അടുത്തത് ഏകീകൃത സിവിൽകോഡ്? രാജ്നാഥ് സിംഗിന്റെ പ്രതികരണം ഇങ്ങനെ, ആഗയാ സമയ്... കേസ് 15ന് കോടതിയിൽ
https://malayalam.oneindia.com/news/india/rajnath-singh-hints-at-imminent-implementation-of-uniform-civil-code-236604.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ദശാബ്ദങ്ങൾ പഴക്കമുള്ള അയോധ്യ കേസിൽ സുപ്രീം കോടതി വിധി വന്നതോടെ അടുത്ത കേന്ദ്രസർക്കാർ നീക്കം ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ആയിരിക്കുമോ എന്നാണ് സംശയം.രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ സമയമായെന്ന രീതിയിലാണ് രാജ് നാഥ് സിംഗ് പ്രതികരിച്ചതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചോദ്യങ്ങളോട് ആഗയാ സമയ് എന്നാണ് സിംഗ് പ്രതികരിച്ചതെന്നും ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നവംബർ 15നാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ ദില്ലി ഹൈക്കോടതി പരിഗണിക്കുന്നത്.മഞ്ചക്കണ്ടിയിൽ നിന്ന് രക്ഷപ്പെട്ട മാവോവാദികൾ പിടിയിൽ: അറസ്റ്റ് കേരള- തമിഴ്നാട് അതിർത്തിയിൽ നിന്ന്!! ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ഹരി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ വാദം കേൾക്കുന്നത്.ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ടുള്ള ഹർജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടും ലോ കമ്മീഷനോടും ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.അയോധ്യ കേസിലെ അന്തിമ വിധി പുറത്തുവന്നതോടെ ജനങ്ങളോട് സംയമനം പാലിക്കാൻ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു.എല്ലാ മതങ്ങളും തുല്യമാണന്നും ജനങ്ങൾക്കിടയിലെ ബന്ധമാണ് മെച്ചപ്പെടേണ്ടതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.അയോധ്യാ കേസിലെ വിധി ആരുടേയും ജയപരാജയങ്ങളല്ലെന്നും വിധിയെ ജനങ്ങൾ സമാധാനത്തോടെ സ്വീകരിക്കണമെന്നുമാണ് സിംഗ് ആവശ്യപ്പെട്ടത്.തർക്കഭൂമി ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് വിധിച്ച സുപ്രീം കോടതി പകരം മുസ്ലിങ്ങൾക്ക് പള്ളി നിർമിക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി നൽകാനും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.തർക്കഭൂമി ആരുടേതെന്ന് നിർണയിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ചരിത്രപരമായ വസ്തുുകൾ കണക്കിലെടുത്താണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ദശാബ്ദങ്ങൾ നീണ്ടുനിന്ന അയോധ്യ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്.തർക്ക ഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധിയും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു ### Headline : അടുത്തത് ഏകീകൃത സിവിൽകോഡ്? രാജ്നാഥ് സിംഗിന്റെ പ്രതികരണം ഇങ്ങനെ, ആഗയാ സമയ്... കേസ് 15ന് കോടതിയിൽ
150
ദില്ലി: കനത്ത പ്രതിഷേധത്തിനിടെ വിവരാവകാശ നിയമഭേദഗതി ബിൽ രാജ്യസഭയിലും പാസായി.ശബ്ദവോട്ടോടെയാണ് ബില്ലിന് രാജ്യസഭ അംഗീകാരം നൽകിയത്.വോട്ടെടുപ്പിനിടെ നാടകീയ സംഭവങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്.കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി.പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.ആര്ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില് കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.വിവരാവകാശ നിയമം ഇല്ലാതാക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ രാജ്യസഭയിൽ കയ്യാങ്കളി നടന്നു.ബിജെപി എംപി സിഎം രമേശും പ്രതിപക്ഷ അംഗങ്ങളും തമ്മിലാണ് സഭയിൽ ഏറ്റുമുട്ടിയത്.രമേശ് വോട്ട് രേഖപ്പെടുത്തുന്ന ടിഡിപി അംഗങ്ങളുടെ സ്ലിപ്പ് വാങ്ങിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.ബിജെപി എംപി കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം എംപി കെകെ രാഗേഷ് ആരോപിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ടിഡിപി വിട്ട് ബിജെപിയിൽ എത്തിയ ആളാണ് സിഎം രമേശ്.രാജ്യസഭയിൽ ചർച്ച പുരോഗമിക്കുന്നതിനിടെ ബിൽ കീറിയെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.വിവരാവകാശ ഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയിൽ പാസായിരുന്നു.മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെയും വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി, ശമ്പളം , മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര സർക്കാരിന് തീരുമാനിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ.വിവരാവകാശ കമ്മീഷണർമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും മറ്റും കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതോടെ കമ്മീഷൻ സ്വാധീനങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്നും സ്വതന്ത്ര നിലനിൽപ്പിന് തടസ്സമാകുമെന്നുമാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം.നിലവിൽ 5 വർഷമാണ് കമ്മീഷന്റെ കാലാവധി.അത് വെട്ടിച്ചുരുക്കാനും നീട്ടാനുമൊക്കെ കേന്ദ്രസർക്കാരിന് ഇനി അനുവാദം ഉണ്ടാകും
വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി; വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങൾ
https://malayalam.oneindia.com/news/india/rti-amendment-bill-passed-in-rajya-sabha-230450.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കനത്ത പ്രതിഷേധത്തിനിടെ വിവരാവകാശ നിയമഭേദഗതി ബിൽ രാജ്യസഭയിലും പാസായി.ശബ്ദവോട്ടോടെയാണ് ബില്ലിന് രാജ്യസഭ അംഗീകാരം നൽകിയത്.വോട്ടെടുപ്പിനിടെ നാടകീയ സംഭവങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്.കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി.പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.ആര്ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില് കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.വിവരാവകാശ നിയമം ഇല്ലാതാക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ രാജ്യസഭയിൽ കയ്യാങ്കളി നടന്നു.ബിജെപി എംപി സിഎം രമേശും പ്രതിപക്ഷ അംഗങ്ങളും തമ്മിലാണ് സഭയിൽ ഏറ്റുമുട്ടിയത്.രമേശ് വോട്ട് രേഖപ്പെടുത്തുന്ന ടിഡിപി അംഗങ്ങളുടെ സ്ലിപ്പ് വാങ്ങിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.ബിജെപി എംപി കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം എംപി കെകെ രാഗേഷ് ആരോപിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ടിഡിപി വിട്ട് ബിജെപിയിൽ എത്തിയ ആളാണ് സിഎം രമേശ്.രാജ്യസഭയിൽ ചർച്ച പുരോഗമിക്കുന്നതിനിടെ ബിൽ കീറിയെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.വിവരാവകാശ ഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയിൽ പാസായിരുന്നു.മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെയും വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി, ശമ്പളം , മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര സർക്കാരിന് തീരുമാനിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ.വിവരാവകാശ കമ്മീഷണർമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും മറ്റും കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതോടെ കമ്മീഷൻ സ്വാധീനങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്നും സ്വതന്ത്ര നിലനിൽപ്പിന് തടസ്സമാകുമെന്നുമാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം.നിലവിൽ 5 വർഷമാണ് കമ്മീഷന്റെ കാലാവധി.അത് വെട്ടിച്ചുരുക്കാനും നീട്ടാനുമൊക്കെ കേന്ദ്രസർക്കാരിന് ഇനി അനുവാദം ഉണ്ടാകും ### Headline : വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി; വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങൾ
151
തിരുവനന്തപുരം : ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികളെ നേരിടാൻ നാട് സജ്ജമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ഡെവലപ്മെൻറ് ആൻറ് ഇന്നവേഷൻ കൗൺസിലിന്റെ (കെ-ഡിസ്ക്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള ഇന്നവേഷൻ ദിനത്തിന്റെയും കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന്റെയും ഉദ്ഘാടനവും കേരള ഫുഡ് പ്ലാറ്റ്ഫോം മൊബൈൽ ആപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ ലക്ഷ്യം മുൻനിർത്തി മുന്നോട്ടുപോകാനും വിവിധ സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനും ബ്ളോക്ക് ചെയിൻ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാകണം.ലോകമാകെ വൈജ്ഞാനിക, സാങ്കേതിക മേഖലയിലുണ്ടാകുന്ന വൻമുന്നേറ്റം തൊഴിൽമേഖലയിൽ തന്നെ വൻ മാറ്റമാണുണ്ടാക്കുന്നത്.വ്യവസായ, സേവന മേഖലകളിൽ ഇതുവഴി നവീകരണമാണുണ്ടാകുന്നത്.ആധുനിക സാങ്കേതിക മേഖലകളിലുള്ള അറിവിനെയും പ്രയോഗശേഷിയെയും അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്വ്യവസ്ഥയാണ് നാളത്തെ ലോകത്തെ നിയന്ത്രിക്കുക.ഇനി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ മികവ് മാത്രം പോര, നിർമിത ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന വിവിധതരം ഡിജിറ്റൽ മെഷീനുകളുടെയും റോബോട്ടുകളുടെയും രൂപകൽപനയും വികസനവുമാണ് പുതിയ ലോകം ആവശ്യപ്പെടുന്നത്.വിവരശേഖരങ്ങളുടെ വിശകലനം, ഇൻറർനെറ്റ് ഓഫ് തിങ്ങ്സ്, ബ്ളോക്ക് ചെയിൻ തുടങ്ങിയ ആധുനിക മേഖലകളിലുള്ള ഗവേഷണവും ഉപയോഗവുമൊക്കെ ഇതിനാവശ്യമാണ്.ഉന്നതനിലവാരം പുലർത്തുന്ന മാനവവിഭവം നൽകാനാവുന്ന പ്രദേശങ്ങളായിരിക്കും ഇനിയുള്ള കാലം ഏറ്റവും വളർച്ചയും വികസനവും നേടുന്നത്.അഭ്യസ്തവിദ്യർ ഏറെയുള്ള നമ്മുടെ നാടിന് മനസുവെച്ചാൽ ഇക്കാര്യത്തിൽ വലിയനേട്ടമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
സാങ്കേതികമുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികൾ നേരിടണം : മുഖ്യമന്ത്രി
https://www.malayalamexpress.in/archives/1028884/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം : ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികളെ നേരിടാൻ നാട് സജ്ജമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ഡെവലപ്മെൻറ് ആൻറ് ഇന്നവേഷൻ കൗൺസിലിന്റെ (കെ-ഡിസ്ക്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള ഇന്നവേഷൻ ദിനത്തിന്റെയും കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന്റെയും ഉദ്ഘാടനവും കേരള ഫുഡ് പ്ലാറ്റ്ഫോം മൊബൈൽ ആപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ ലക്ഷ്യം മുൻനിർത്തി മുന്നോട്ടുപോകാനും വിവിധ സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനും ബ്ളോക്ക് ചെയിൻ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാകണം.ലോകമാകെ വൈജ്ഞാനിക, സാങ്കേതിക മേഖലയിലുണ്ടാകുന്ന വൻമുന്നേറ്റം തൊഴിൽമേഖലയിൽ തന്നെ വൻ മാറ്റമാണുണ്ടാക്കുന്നത്.വ്യവസായ, സേവന മേഖലകളിൽ ഇതുവഴി നവീകരണമാണുണ്ടാകുന്നത്.ആധുനിക സാങ്കേതിക മേഖലകളിലുള്ള അറിവിനെയും പ്രയോഗശേഷിയെയും അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്വ്യവസ്ഥയാണ് നാളത്തെ ലോകത്തെ നിയന്ത്രിക്കുക.ഇനി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ മികവ് മാത്രം പോര, നിർമിത ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന വിവിധതരം ഡിജിറ്റൽ മെഷീനുകളുടെയും റോബോട്ടുകളുടെയും രൂപകൽപനയും വികസനവുമാണ് പുതിയ ലോകം ആവശ്യപ്പെടുന്നത്.വിവരശേഖരങ്ങളുടെ വിശകലനം, ഇൻറർനെറ്റ് ഓഫ് തിങ്ങ്സ്, ബ്ളോക്ക് ചെയിൻ തുടങ്ങിയ ആധുനിക മേഖലകളിലുള്ള ഗവേഷണവും ഉപയോഗവുമൊക്കെ ഇതിനാവശ്യമാണ്.ഉന്നതനിലവാരം പുലർത്തുന്ന മാനവവിഭവം നൽകാനാവുന്ന പ്രദേശങ്ങളായിരിക്കും ഇനിയുള്ള കാലം ഏറ്റവും വളർച്ചയും വികസനവും നേടുന്നത്.അഭ്യസ്തവിദ്യർ ഏറെയുള്ള നമ്മുടെ നാടിന് മനസുവെച്ചാൽ ഇക്കാര്യത്തിൽ വലിയനേട്ടമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി ### Headline : സാങ്കേതികമുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികൾ നേരിടണം : മുഖ്യമന്ത്രി
152
ഭോപ്പാല്: ജെഎന്യു ആക്രമണത്തിനിരയായ വിദ്യാര്ത്ഥികള്ക്ക് ഐക്യദാര്ഢ്യവുമായി എത്തിയ ദീപിക പദുക്കോണിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ്.കഴിഞ്ഞ ദിവസം ദീപികയുടെ പുതിയ ചിത്രം ഛപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ ആദരിക്കാന് ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്ക്കാര്.അന്താരാഷ്ട്ര ഇന്ത്യന് ചലച്ചിത്ര അക്കാദമി അവാര്ഡില് വെച്ചാണ് ദീപികയെ ആദരിക്കുന്നത്.ഇതോടെ ബിജെപി പ്രതിഷേധം ഉയര്ത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.ദീപികയ്ക്കെതിരെ ബിജെപി കേന്ദ്രങ്ങള് വിമര്ശനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് പിന്തുണയുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛപ്പാക്കിന് നികുതിയിളവ് നല്കിയത് കോണ്ഗ്രസ് രാഷ്ട്രീയ നീക്കങ്ങള് നടത്തുന്നത് കൊണ്ടാണെന്ന് ബിജെപി ആരോപിച്ചിരുന്നു.ഇതിനെതിരെ വിമര്ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.അതേസമയം സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ഈ അവാര്ഡ് ചടങ്ങ് മധ്യപ്രദേശില് നടക്കുന്നത്.ഭോപ്പാലിലും ഇന്ഡോറിലുമായിട്ടാണ് ഐഐഎഫ്എ അവാര്ഡ് ചടങ്ങുകള് നടക്കുന്നത്.കഴിഞ്ഞ ദിവസമാണ് ദീപികയുടെ ഛപ്പാക്ക് റിലീസായത്.ആസിഡ് ആക്രമണ ഇരയെ കുറിച്ചുള്ള ചിത്രമാണ് ഇത്.വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണിത്.നേരത്തെ ബിജെപി ദീപികയുടെ ചിത്രത്തെ വലിയ രീതിയില് പിന്തുണച്ചിരുന്നു.എന്നാല് ജെഎന്യു സന്ദര്ശനത്തോടെ ദീപികയ്ക്കെതിരെ ഇവര് പ്രചാരണം തുടങ്ങിയിരിക്കുകയാണ്.ചിത്രം ബോയ്ക്കോട്ട് ചെയ്യാനും ആഹ്വാനമുണ്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് ചിത്രത്തെ കുറിച്ച് വലിയ പ്രചാരണങ്ങളൊന്നും നടക്കുന്നില്ല.എന്നാല് ചിത്രത്തെ പ്രോത്സാഹിപ്പിക്കാനാണ് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം.ഉത്തര്പ്രദേശില് സമാജ് വാദി പാര്ട്ടി ഒരു തിയ്യേറ്റര് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ട്.അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ജെഎന്യുവില് എത്തിയതെന്നാണ് ബിജെപിയുടെ വാദം.വെറും പബ്ലിസിറ്റിയാണെന്നും അവര് പറഞ്ഞു
ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്ഗ്രസ്
https://malayalam.oneindia.com/news/india/madhya-pradesh-to-honour-deepika-padukone-at-iifa-240145.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: ജെഎന്യു ആക്രമണത്തിനിരയായ വിദ്യാര്ത്ഥികള്ക്ക് ഐക്യദാര്ഢ്യവുമായി എത്തിയ ദീപിക പദുക്കോണിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ്.കഴിഞ്ഞ ദിവസം ദീപികയുടെ പുതിയ ചിത്രം ഛപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ ആദരിക്കാന് ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്ക്കാര്.അന്താരാഷ്ട്ര ഇന്ത്യന് ചലച്ചിത്ര അക്കാദമി അവാര്ഡില് വെച്ചാണ് ദീപികയെ ആദരിക്കുന്നത്.ഇതോടെ ബിജെപി പ്രതിഷേധം ഉയര്ത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.ദീപികയ്ക്കെതിരെ ബിജെപി കേന്ദ്രങ്ങള് വിമര്ശനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് പിന്തുണയുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛപ്പാക്കിന് നികുതിയിളവ് നല്കിയത് കോണ്ഗ്രസ് രാഷ്ട്രീയ നീക്കങ്ങള് നടത്തുന്നത് കൊണ്ടാണെന്ന് ബിജെപി ആരോപിച്ചിരുന്നു.ഇതിനെതിരെ വിമര്ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.അതേസമയം സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ഈ അവാര്ഡ് ചടങ്ങ് മധ്യപ്രദേശില് നടക്കുന്നത്.ഭോപ്പാലിലും ഇന്ഡോറിലുമായിട്ടാണ് ഐഐഎഫ്എ അവാര്ഡ് ചടങ്ങുകള് നടക്കുന്നത്.കഴിഞ്ഞ ദിവസമാണ് ദീപികയുടെ ഛപ്പാക്ക് റിലീസായത്.ആസിഡ് ആക്രമണ ഇരയെ കുറിച്ചുള്ള ചിത്രമാണ് ഇത്.വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണിത്.നേരത്തെ ബിജെപി ദീപികയുടെ ചിത്രത്തെ വലിയ രീതിയില് പിന്തുണച്ചിരുന്നു.എന്നാല് ജെഎന്യു സന്ദര്ശനത്തോടെ ദീപികയ്ക്കെതിരെ ഇവര് പ്രചാരണം തുടങ്ങിയിരിക്കുകയാണ്.ചിത്രം ബോയ്ക്കോട്ട് ചെയ്യാനും ആഹ്വാനമുണ്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് ചിത്രത്തെ കുറിച്ച് വലിയ പ്രചാരണങ്ങളൊന്നും നടക്കുന്നില്ല.എന്നാല് ചിത്രത്തെ പ്രോത്സാഹിപ്പിക്കാനാണ് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം.ഉത്തര്പ്രദേശില് സമാജ് വാദി പാര്ട്ടി ഒരു തിയ്യേറ്റര് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ട്.അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ജെഎന്യുവില് എത്തിയതെന്നാണ് ബിജെപിയുടെ വാദം.വെറും പബ്ലിസിറ്റിയാണെന്നും അവര് പറഞ്ഞു ### Headline : ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്ഗ്രസ്
153
കണ്ണൂര്: സിറ്റിതയ്യില് കടപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.തയ്യില് കൊടുവള്ളി ഹൗസില് ശരണ്യ-പ്രണവ് ദമ്പതികളുടെ മകന് വിയാന്റെ മൃതദേഹമാണ് തിങ്കളാഴ്ച്ചരാവിലയോടെ തയ്യില് കടപ്പുറത്ത് കണ്ടെത്തിയത്.കടപ്പുറത്തെ കരിങ്കല് ഭിത്തികള്ക്കിടിയില് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ഒരു വയസ്സുള്ള കുട്ടിയെ ഞായറാഴ്ച്ച രാത്രി മുതല് കാണാതാവുകയായിരുന്നു.ഏപ്രില് മുതല് കോണ്ഗ്രസിന് 'ബിഗ് വിന്'!9 സീറ്റുകള് തനിച്ച് കിട്ടും!ലിസ്റ്റില് പ്രിയങ്കയും കുട്ടിയെ പ്രണവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധു ആരോപിച്ചു.ഞായറാഴ് വീട്ടില് ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പോലീസില് പരാതി നല്കിയിരുന്നു.തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച്ചരാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്.മരണത്തില് ദുരൂഹതയുണ്ടെന്ന് ശരണ്യയുടെ ബന്ധു ആരോപിച്ചു.'മൂന്നുമണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്.അകത്തുനിന്ന് പൂട്ടിയ വീട്ടില് നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല.കുട്ടിയും പ്രണവും മുറിയിലും ഭാര്യ ശരണ്യ ഹാളിലുമാണ് കിടന്നത്.കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്.നേരം വെളുക്കുന്നത് വരെ മുറിയുടെ വാതില് തുറന്നിട്ടില്ല.അപ്പോള് പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?' എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു.സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പ്രണവ് കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും ഇയാള് പറഞ്ഞു.പ്രണവ്-ശരണ്യ ദമ്പതിമാര്ക്കിടയില് ഏറെ നാളായി അസ്വാരസ്യങ്ങള് നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി.ഇതിനാല് കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം.സംഭവത്തില് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ് കൊലപാതകമാണെന്ന് തീർച്ചയായ സാഹചര്യത്തിൽ കുട്ടിയുടെ മാതാപിതാക്കളെ രാവിലെ കണ്ണൂർ ഡിവൈഎസ്എസ്പി പിപി സദാനന്ദൻ സിറ്റി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്
ഒന്നര വയസുകാരന് കംസനായത് പിതാവോ? പ്രണവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്
https://malayalam.oneindia.com/news/kannur/body-of-one-year-old-child-found-in-sea-242257.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: സിറ്റിതയ്യില് കടപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.തയ്യില് കൊടുവള്ളി ഹൗസില് ശരണ്യ-പ്രണവ് ദമ്പതികളുടെ മകന് വിയാന്റെ മൃതദേഹമാണ് തിങ്കളാഴ്ച്ചരാവിലയോടെ തയ്യില് കടപ്പുറത്ത് കണ്ടെത്തിയത്.കടപ്പുറത്തെ കരിങ്കല് ഭിത്തികള്ക്കിടിയില് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ഒരു വയസ്സുള്ള കുട്ടിയെ ഞായറാഴ്ച്ച രാത്രി മുതല് കാണാതാവുകയായിരുന്നു.ഏപ്രില് മുതല് കോണ്ഗ്രസിന് 'ബിഗ് വിന്'!9 സീറ്റുകള് തനിച്ച് കിട്ടും!ലിസ്റ്റില് പ്രിയങ്കയും കുട്ടിയെ പ്രണവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധു ആരോപിച്ചു.ഞായറാഴ് വീട്ടില് ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പോലീസില് പരാതി നല്കിയിരുന്നു.തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച്ചരാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്.മരണത്തില് ദുരൂഹതയുണ്ടെന്ന് ശരണ്യയുടെ ബന്ധു ആരോപിച്ചു.'മൂന്നുമണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്.അകത്തുനിന്ന് പൂട്ടിയ വീട്ടില് നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല.കുട്ടിയും പ്രണവും മുറിയിലും ഭാര്യ ശരണ്യ ഹാളിലുമാണ് കിടന്നത്.കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്.നേരം വെളുക്കുന്നത് വരെ മുറിയുടെ വാതില് തുറന്നിട്ടില്ല.അപ്പോള് പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?' എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു.സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പ്രണവ് കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും ഇയാള് പറഞ്ഞു.പ്രണവ്-ശരണ്യ ദമ്പതിമാര്ക്കിടയില് ഏറെ നാളായി അസ്വാരസ്യങ്ങള് നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി.ഇതിനാല് കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം.സംഭവത്തില് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ് കൊലപാതകമാണെന്ന് തീർച്ചയായ സാഹചര്യത്തിൽ കുട്ടിയുടെ മാതാപിതാക്കളെ രാവിലെ കണ്ണൂർ ഡിവൈഎസ്എസ്പി പിപി സദാനന്ദൻ സിറ്റി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ് ### Headline : ഒന്നര വയസുകാരന് കംസനായത് പിതാവോ? പ്രണവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്
154
തൃശൂര്: ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിദ്യാർത്ഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.കെ ടി ജലീൽ.കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കിൽ, ഇതരസംസ്ഥാനങ്ങൾക്ക് സമാനമായ സ്ഥിതിയിൽ കേരളം മാറിയേനെ.അതിൽ നിന്ന് വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്ന് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ന്യൂനപക്ഷ ക്ഷേമ വകുപ്പ് 'പാസ്വേഡ് 2019-20' ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനവും അഴീക്കോട് സീതിസാഹിബ് ഹൈസ്കൂൾ കെട്ടിടം പുനർനിർമാണ ശിലാസ്ഥാപന കർമവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ദേശീയ പ്രശസ്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ജീവനും സുരക്ഷയും അവതാളത്തിലായ സാഹചര്യത്തിൽ അതിനൊരു ബദൽ മാതൃകയാണ് കേരളം.അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകുന്നത്.സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ നടന്ന ഒറ്റപ്പെട്ട സംഭവത്തെ മുൻ നിർത്തി വിദ്യാഭ്യാസ പ്രസ്ഥാനത്തെയും അധ്യാപകസമൂഹത്തെയും ഒന്നടങ്കം മാറ്റി നിർത്താനുള്ള വ്യാജ പ്രചരണമാണ് നടത്തുന്നത്.പൊതുവിദ്യാഭ്യാസ രംഗം ശക്തമായാൽ വർഗീയതയ്ക്ക് സമൂഹത്തിൽ ഇടമുണ്ടാകില്ല.പള്ളി മിനാരങ്ങളിലൂടെയും വോട്ടർ പട്ടികയിലൂടെയും വിദ്യാഭ്യാസ രംഗം ദുർബ്ബലമാക്കി മതാന്ധത വളർത്താൻ ചിലർ രഹസ്യമായി നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം.നാടിന്റെ പരിച്ഛേദത്തിൽ നിന്ന് സൗഹൃദം വളർത്തിയെടുക്കാൻ കഴിയുന്ന ഇടങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ.അതത് സമുദായത്തിൽ നിന്ന് കൂട്ടുകാരെ തെരഞ്ഞെടുക്കാനുള്ള പ്രവണതയിൽ നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്തണം.ബഹുസ്വരതയും മതനിരപേക്ഷതയും ചെറുപ്പത്തിലേ ആർജ്ജിക്കാൻ കഴിയുന്ന ഇടങ്ങളാണ് പൊതുവിദ്യാലയങ്ങൾ.അവ അക്ഷരങ്ങളും അറിവും പകരുന്ന കേന്ദ്രങ്ങൾ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ല; കണ്ണൂര് അഴീക്കലിലെ കോസ്റ്റ് ഗാര്ഡ് അക്കാദമി ഉപേക്ഷിച്ചു
വിദ്യാർത്ഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീൽ
https://www.malayalamexpress.in/archives/951364/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിദ്യാർത്ഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.കെ ടി ജലീൽ.കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കിൽ, ഇതരസംസ്ഥാനങ്ങൾക്ക് സമാനമായ സ്ഥിതിയിൽ കേരളം മാറിയേനെ.അതിൽ നിന്ന് വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്ന് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ന്യൂനപക്ഷ ക്ഷേമ വകുപ്പ് 'പാസ്വേഡ് 2019-20' ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനവും അഴീക്കോട് സീതിസാഹിബ് ഹൈസ്കൂൾ കെട്ടിടം പുനർനിർമാണ ശിലാസ്ഥാപന കർമവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ദേശീയ പ്രശസ്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ജീവനും സുരക്ഷയും അവതാളത്തിലായ സാഹചര്യത്തിൽ അതിനൊരു ബദൽ മാതൃകയാണ് കേരളം.അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകുന്നത്.സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ നടന്ന ഒറ്റപ്പെട്ട സംഭവത്തെ മുൻ നിർത്തി വിദ്യാഭ്യാസ പ്രസ്ഥാനത്തെയും അധ്യാപകസമൂഹത്തെയും ഒന്നടങ്കം മാറ്റി നിർത്താനുള്ള വ്യാജ പ്രചരണമാണ് നടത്തുന്നത്.പൊതുവിദ്യാഭ്യാസ രംഗം ശക്തമായാൽ വർഗീയതയ്ക്ക് സമൂഹത്തിൽ ഇടമുണ്ടാകില്ല.പള്ളി മിനാരങ്ങളിലൂടെയും വോട്ടർ പട്ടികയിലൂടെയും വിദ്യാഭ്യാസ രംഗം ദുർബ്ബലമാക്കി മതാന്ധത വളർത്താൻ ചിലർ രഹസ്യമായി നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം.നാടിന്റെ പരിച്ഛേദത്തിൽ നിന്ന് സൗഹൃദം വളർത്തിയെടുക്കാൻ കഴിയുന്ന ഇടങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ.അതത് സമുദായത്തിൽ നിന്ന് കൂട്ടുകാരെ തെരഞ്ഞെടുക്കാനുള്ള പ്രവണതയിൽ നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്തണം.ബഹുസ്വരതയും മതനിരപേക്ഷതയും ചെറുപ്പത്തിലേ ആർജ്ജിക്കാൻ കഴിയുന്ന ഇടങ്ങളാണ് പൊതുവിദ്യാലയങ്ങൾ.അവ അക്ഷരങ്ങളും അറിവും പകരുന്ന കേന്ദ്രങ്ങൾ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ല; കണ്ണൂര് അഴീക്കലിലെ കോസ്റ്റ് ഗാര്ഡ് അക്കാദമി ഉപേക്ഷിച്ചു ### Headline : വിദ്യാർത്ഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീൽ
155
പിഎസ്സി നിയമനങ്ങള്ക്ക് അപേക്ഷിക്കാനുള്ള മിനിമം പ്രായം വിജ്ഞാപനം പുറപ്പെടുവിക്കുന്ന വര്ഷത്തെ ജനുവരി ഒന്നിനകം പൂര്ത്തിയാകണമെന്ന വ്യവസ്ഥയില് ഭേദഗതി പരിഗണിക്കണമെന്ന് ഹൈക്കോടതി.വിജ്ഞാപനത്തിന്റെ തീയതിയോ അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിയോ നിശ്ചയിക്കുന്നതാകും ഉചിതം ഹൈക്കോടതി വിലയിരുത്തി.പ്രായപരിധി അവസാനിക്കാറായ ആളുകള്ക്ക് അവസരമൊരുക്കാന് വര്ഷാവസാനം കൂട്ടത്തോടെ വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.അതുപോലെ മികച്ച യുവാക്കളെ ഉള്പ്പെടുത്താനും ശ്രമം വേണം.വിധിപകര്പ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു നല്കണമെന്നും അദ്ദേഹം നടപടി അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഓച്ചിറ സ്വദേശി ആര്.ചന്ദന നല്കിയ ഹര്ജിയിലാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്, ജസ്റ്റിസ് വി.ജി.അരുണ് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെയാണ് ഉത്തരവ്.40 ശതമാനം കാഴ്ചപ്രശ്നമുള്ള ഹര്ജിക്കാരിക്ക് അസിസ്റ്റന്റ് പ്രഫസര് നിയമനത്തിന് അപേക്ഷ അയയ്ക്കാനാകാതെ വന്നു.നിയമന വിജ്ഞാപനം വന്ന 2019 ഡിസംബര് 11നു മുന്പ് മേയില് തന്നെ 22 വയസ്സ് തികഞ്ഞെങ്കിലും ആ വര്ഷം ജനുവരി 1നു മുന്പ് മിനിമം പ്രായം തികയണമെന്ന വ്യവസ്ഥ തടസ്സമായി.വെല്ലുവിളികളെ അതിജീവിച്ച് മിനിമം പ്രായത്തിനു മുന്പ് യോഗ്യത നേടിയ ഹര്ജിക്കാരിക്ക് ഇളവനുവദിക്കുന്നതു സര്ക്കാര് പരിഗണിക്കണമെന്നും ഇതിനനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികളില് പിഎസ്സി പങ്കെടുപ്പിക്കണമെന്നും കോടതി അറിയിച്ചു.ബലാത്സംഗത്തിനിരയായ പെൺകുട്ടി പ്രസവിച്ചു, കുഞ്ഞിനെ ഓടയിൽ എറിഞ്ഞു കൊന്നു; 16 കാരി അറസ്റ്റിൽ
പിഎസ്സിയുടെ പ്രായപരിധി നിര്ണയരീതി മാറണം ; ഹൈക്കോടതി
https://timeskerala.com/archives/199749
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പിഎസ്സി നിയമനങ്ങള്ക്ക് അപേക്ഷിക്കാനുള്ള മിനിമം പ്രായം വിജ്ഞാപനം പുറപ്പെടുവിക്കുന്ന വര്ഷത്തെ ജനുവരി ഒന്നിനകം പൂര്ത്തിയാകണമെന്ന വ്യവസ്ഥയില് ഭേദഗതി പരിഗണിക്കണമെന്ന് ഹൈക്കോടതി.വിജ്ഞാപനത്തിന്റെ തീയതിയോ അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിയോ നിശ്ചയിക്കുന്നതാകും ഉചിതം ഹൈക്കോടതി വിലയിരുത്തി.പ്രായപരിധി അവസാനിക്കാറായ ആളുകള്ക്ക് അവസരമൊരുക്കാന് വര്ഷാവസാനം കൂട്ടത്തോടെ വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.അതുപോലെ മികച്ച യുവാക്കളെ ഉള്പ്പെടുത്താനും ശ്രമം വേണം.വിധിപകര്പ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു നല്കണമെന്നും അദ്ദേഹം നടപടി അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഓച്ചിറ സ്വദേശി ആര്.ചന്ദന നല്കിയ ഹര്ജിയിലാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്, ജസ്റ്റിസ് വി.ജി.അരുണ് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെയാണ് ഉത്തരവ്.40 ശതമാനം കാഴ്ചപ്രശ്നമുള്ള ഹര്ജിക്കാരിക്ക് അസിസ്റ്റന്റ് പ്രഫസര് നിയമനത്തിന് അപേക്ഷ അയയ്ക്കാനാകാതെ വന്നു.നിയമന വിജ്ഞാപനം വന്ന 2019 ഡിസംബര് 11നു മുന്പ് മേയില് തന്നെ 22 വയസ്സ് തികഞ്ഞെങ്കിലും ആ വര്ഷം ജനുവരി 1നു മുന്പ് മിനിമം പ്രായം തികയണമെന്ന വ്യവസ്ഥ തടസ്സമായി.വെല്ലുവിളികളെ അതിജീവിച്ച് മിനിമം പ്രായത്തിനു മുന്പ് യോഗ്യത നേടിയ ഹര്ജിക്കാരിക്ക് ഇളവനുവദിക്കുന്നതു സര്ക്കാര് പരിഗണിക്കണമെന്നും ഇതിനനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികളില് പിഎസ്സി പങ്കെടുപ്പിക്കണമെന്നും കോടതി അറിയിച്ചു.ബലാത്സംഗത്തിനിരയായ പെൺകുട്ടി പ്രസവിച്ചു, കുഞ്ഞിനെ ഓടയിൽ എറിഞ്ഞു കൊന്നു; 16 കാരി അറസ്റ്റിൽ ### Headline : പിഎസ്സിയുടെ പ്രായപരിധി നിര്ണയരീതി മാറണം ; ഹൈക്കോടതി
156
ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ രാവിലെ 9.30 മുതല് തുറവൂര് ടി ഡി ഹൈസ്കൂളില് വെച്ച് നടക്കും.കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നിര്വഹിക്കും.ഷാനിമോള് ഉസ്മാന് എം എല് എ അധ്യക്ഷത വഹിക്കും.എ എം ആരിഫ് എം.പി മുഖ്യ പ്രഭാഷണവും ജില്ല കളക്ടര് എം അഞ്ജന പൂര്ത്തീകരിച്ച വീടുകളുടെ താക്കോല് ദാനവും നിര്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്, വൈസ് പ്രസിഡന്റ് സി റ്റി വിനോദ് തുടങ്ങിയവര് പങ്കെടുക്കും.ഇരുപതോളം വകുപ്പുകളുടെ സേവനവും അദാലത്തില് ലഭ്യമാകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, സിവില് സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷന്സ് വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തില് ലഭിക്കും.അദാലത്തില് പങ്കെടുക്കുന്ന ഗുണഭോക്താക്കള്ക്ക് അപേക്ഷ എഴുതി നല്കാനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.പങ്കെടുക്കാനെത്തുന്നവര് ബന്ധപ്പെട്ട രേഖകള് ഹാജരാക്കണം
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന് കുടുംബ സംഗമം നാളെ
https://www.malayalamexpress.in/archives/1009788/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ രാവിലെ 9.30 മുതല് തുറവൂര് ടി ഡി ഹൈസ്കൂളില് വെച്ച് നടക്കും.കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നിര്വഹിക്കും.ഷാനിമോള് ഉസ്മാന് എം എല് എ അധ്യക്ഷത വഹിക്കും.എ എം ആരിഫ് എം.പി മുഖ്യ പ്രഭാഷണവും ജില്ല കളക്ടര് എം അഞ്ജന പൂര്ത്തീകരിച്ച വീടുകളുടെ താക്കോല് ദാനവും നിര്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്, വൈസ് പ്രസിഡന്റ് സി റ്റി വിനോദ് തുടങ്ങിയവര് പങ്കെടുക്കും.ഇരുപതോളം വകുപ്പുകളുടെ സേവനവും അദാലത്തില് ലഭ്യമാകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, സിവില് സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷന്സ് വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തില് ലഭിക്കും.അദാലത്തില് പങ്കെടുക്കുന്ന ഗുണഭോക്താക്കള്ക്ക് അപേക്ഷ എഴുതി നല്കാനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.പങ്കെടുക്കാനെത്തുന്നവര് ബന്ധപ്പെട്ട രേഖകള് ഹാജരാക്കണം ### Headline : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന് കുടുംബ സംഗമം നാളെ
157
വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡിസി കോമിക്സ് കഥാപാത്രമായ വണ്ടർ വുമൺ അടിസ്ഥാനമാക്കി റിലീസ് ചെയ്യാനിരിക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ഡബ്ല്യുഡബ്ല്യു 84/ വണ്ടർ വുമൺ 1984.ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.2017 ലെ വണ്ടർ വുമണിന്റെ തുടർച്ചയാണ് ഇത്, ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ ഒമ്പതാമത്തെ ചിത്രമാണിത്.പാറ്റി ജെങ്കിൻസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജെഫ് ജോൺസ്, ഡേവിഡ് എന്നിവർക്കൊപ്പം അവർ എഴുതിയ തിരക്കഥ, ജോൺസും ജെൻകിൻസും എഴുതിയ കഥയിൽനിന്നാണ്.ടൈറ്റിൽ റോളിൽ ഗാൽ ഗാഡോട്ട് എത്തുന്ന ചിത്രത്തിൽ ക്രിസ് പൈൻ, ക്രിസ്റ്റൻ വിഗ്, പെഡ്രോ പാസ്കൽ, നീൽസൺ, റോബിൻ റൈറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബാറ്റ്മാൻ സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016), വണ്ടർ വുമൺ, ജസ്റ്റിസ് ലീഗ് (2017) എന്നിവയ്ക്ക് ശേഷം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാലാമത്തെ ലൈവ്-ആക്ഷൻ തീയറ്റർ ചിത്രമാണിത്.കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ മുഴുനീള ഫീച്ചർ ഫിലിം ആയിരിക്കും ഇത്.ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ മുഴുനീള ഫീച്ചർ ഫിലിം ആയിരിക്കും ഇത്.വണ്ടർ വുമൺ 1984 അമേരിക്കയിൽ വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് റിയൽഡി 3 ഡി, ഡോൾബി സിനിമ, ഐമാക്സ്, ഐമാക്സ് 3 ഡി എന്നിവയിൽ 2020 ജൂൺ 5 ന് റിലീസ് ചെയ്യും.അമ്മയേയും കുഞ്ഞിനേയും കാറിടിച്ച ശേഷം വഴിയില് ഉപേക്ഷിച്ച സംഭവം; കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കുമെന്ന് കെ കെ ശൈലജ
ഹോളിവുഡ് ചിത്രം വണ്ടർ വുമൺ 1984 ലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി
https://www.malayalamexpress.in/archives/998599/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡിസി കോമിക്സ് കഥാപാത്രമായ വണ്ടർ വുമൺ അടിസ്ഥാനമാക്കി റിലീസ് ചെയ്യാനിരിക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ഡബ്ല്യുഡബ്ല്യു 84/ വണ്ടർ വുമൺ 1984.ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.2017 ലെ വണ്ടർ വുമണിന്റെ തുടർച്ചയാണ് ഇത്, ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ ഒമ്പതാമത്തെ ചിത്രമാണിത്.പാറ്റി ജെങ്കിൻസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജെഫ് ജോൺസ്, ഡേവിഡ് എന്നിവർക്കൊപ്പം അവർ എഴുതിയ തിരക്കഥ, ജോൺസും ജെൻകിൻസും എഴുതിയ കഥയിൽനിന്നാണ്.ടൈറ്റിൽ റോളിൽ ഗാൽ ഗാഡോട്ട് എത്തുന്ന ചിത്രത്തിൽ ക്രിസ് പൈൻ, ക്രിസ്റ്റൻ വിഗ്, പെഡ്രോ പാസ്കൽ, നീൽസൺ, റോബിൻ റൈറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബാറ്റ്മാൻ സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016), വണ്ടർ വുമൺ, ജസ്റ്റിസ് ലീഗ് (2017) എന്നിവയ്ക്ക് ശേഷം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാലാമത്തെ ലൈവ്-ആക്ഷൻ തീയറ്റർ ചിത്രമാണിത്.കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ മുഴുനീള ഫീച്ചർ ഫിലിം ആയിരിക്കും ഇത്.ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ മുഴുനീള ഫീച്ചർ ഫിലിം ആയിരിക്കും ഇത്.വണ്ടർ വുമൺ 1984 അമേരിക്കയിൽ വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് റിയൽഡി 3 ഡി, ഡോൾബി സിനിമ, ഐമാക്സ്, ഐമാക്സ് 3 ഡി എന്നിവയിൽ 2020 ജൂൺ 5 ന് റിലീസ് ചെയ്യും.അമ്മയേയും കുഞ്ഞിനേയും കാറിടിച്ച ശേഷം വഴിയില് ഉപേക്ഷിച്ച സംഭവം; കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കുമെന്ന് കെ കെ ശൈലജ ### Headline : ഹോളിവുഡ് ചിത്രം വണ്ടർ വുമൺ 1984 ലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി
158
ദില്ലി: അരവിന്ദ് കെജ്രിവാള് തീവ്രവാദി തന്നെയാണെന്ന് ആവര്ത്തിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്.നേരത്തെ ബിജെപി നേതാവ് പര്വേശ് വര്മയും ഇത്തരമൊരു പ്രസ്താവന നടത്തി വിവാദത്തിലായിരുന്നു.അതിനെയാണ് ജാവദേക്കര് പിന്തുണച്ചത്.കെജ്രിവാള് തീവ്രവാദിയാണെന്ന കാര്യത്തില് തെളിവുണ്ട്.എന്നിട്ട് അദ്ദേഹം ഇപ്പോള് വിഷമത്തോടെ ചോദിക്കുകയാണ്, താന് തീവ്രവാദിയാണോയെന്ന്.നിങ്ങള് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട് താനൊരു അരാജകവാദിയാണെന്ന്.തീവ്രവാദിയും അരാജകവാദിയും തമ്മില് വലിയ വ്യത്യാസമില്ലെന്നും ജാവദേക്കര് പറഞ്ഞു.നേരത്തെ കെജ്രിവാളിനെതിരെയുള്ള പരാമര്ശത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് പര്വേശ് വര്മയ്ക്ക് കാരണം കാണിക്കല് നോട്ടീസയച്ചിരുന്നു.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കെജ്രിവാള് ഖലിസ്ഥാന് കമാന്ഡോ ഫോഴ്സ് ചീഫ് ഗുരീന്ദര് സിംഗിന്റെ മോഗയിലെ വസതിയില് ഒരു രാത്രി കഴിഞ്ഞിട്ടുണ്ട്.ഒരു തീവ്രവാദിയുടെ വീടാണെന്ന് കെജ്രിവാളിന് അറിയാമായിരുന്നു.എന്നിട്ടും അവിടെ താമസിച്ചു.തീവ്രവാദിയെന്ന ആരോപണത്തില് ഇതില് കൂടുതല് എന്ത് തെളിവാണ് വേണ്ടതെന്നും ജാവദേക്കര് ചോദിച്ചു.ആംആദ്മി പാര്ട്ടി ഷഹീന്ബാഗിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്.ഷഹീന് ബാഗില് ഉയര്ന്ന് കേട്ട മുദ്രാവാക്യങ്ങള് തീവ്രവാദം തന്നെയാണ്.അതിനെ പിന്തുണച്ചതിലൂടെ കെജ്രിവാള് തീവ്രവാദി തന്നെയാണ്.ജെഎന്യുവില് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള് മുഴങ്ങിയപ്പോള് കെജ്രിവാള് അവര്ക്കൊപ്പമാണ് നിന്നത്.പ്രതികളെ കുറ്റവിചാരണ ചെയ്യാനുള്ള അനുമതി കെജ്രിവാള് നല്കിയില്ലെന്നും ജാവദേക്കര് ആരോപിച്ചു.ജനുവരി 26ന് ജെഎന്യുവിലെ തീവ്രവാദികള്ക്കെതിരെയുള്ള കുറ്റവിചാരണ അവസാനിപ്പിക്കുമെന്ന് കെജ്രിവാള് ഭീഷണി മുഴക്കിയിരുന്നു.ഇനിയും നിങ്ങള്ക്ക് തെളിവ് ആവശ്യമാണോ.നുണയന്മാരുടെ തലവനാണ് നിങ്ങളെന്ന് ദില്ലിയിലെ ജനങ്ങള്ക്ക് അറിയാം.നിങ്ങള് അരാജകവാദിയാണ്.തീവ്രവാദികളോട് അനുകമ്പയുള്ളയാളാണ്.ഇന്ത്യാ വിരുദ്ധമായ എല്ലാ സമരങ്ങളെയും നിങ്ങള് പിന്തുണയ്ക്കുന്നു.തീവ്രവാദി തന്നെയാണ് കെജ്രിവാള്.നിങ്ങളുടെ വ്യക്തിത്വം എന്തായാലും ഇത് മാറാന് പോകുന്നില്ലെന്നും ജാവദേക്കര് പറഞ്ഞു
കെജ്രിവാള് തീവ്രവാദിയാണ്, തെളിവുണ്ടെന്ന് ജാവദേക്കര്, പര്വേശ് വര്മയെ പിന്തുണച്ച് കേന്ദ്ര മന്ത്രി
https://malayalam.oneindia.com/news/india/kejriwal-is-terrorist-prakash-javadekar-reiterates-controversial-remark-241436.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: അരവിന്ദ് കെജ്രിവാള് തീവ്രവാദി തന്നെയാണെന്ന് ആവര്ത്തിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്.നേരത്തെ ബിജെപി നേതാവ് പര്വേശ് വര്മയും ഇത്തരമൊരു പ്രസ്താവന നടത്തി വിവാദത്തിലായിരുന്നു.അതിനെയാണ് ജാവദേക്കര് പിന്തുണച്ചത്.കെജ്രിവാള് തീവ്രവാദിയാണെന്ന കാര്യത്തില് തെളിവുണ്ട്.എന്നിട്ട് അദ്ദേഹം ഇപ്പോള് വിഷമത്തോടെ ചോദിക്കുകയാണ്, താന് തീവ്രവാദിയാണോയെന്ന്.നിങ്ങള് തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട് താനൊരു അരാജകവാദിയാണെന്ന്.തീവ്രവാദിയും അരാജകവാദിയും തമ്മില് വലിയ വ്യത്യാസമില്ലെന്നും ജാവദേക്കര് പറഞ്ഞു.നേരത്തെ കെജ്രിവാളിനെതിരെയുള്ള പരാമര്ശത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് പര്വേശ് വര്മയ്ക്ക് കാരണം കാണിക്കല് നോട്ടീസയച്ചിരുന്നു.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കെജ്രിവാള് ഖലിസ്ഥാന് കമാന്ഡോ ഫോഴ്സ് ചീഫ് ഗുരീന്ദര് സിംഗിന്റെ മോഗയിലെ വസതിയില് ഒരു രാത്രി കഴിഞ്ഞിട്ടുണ്ട്.ഒരു തീവ്രവാദിയുടെ വീടാണെന്ന് കെജ്രിവാളിന് അറിയാമായിരുന്നു.എന്നിട്ടും അവിടെ താമസിച്ചു.തീവ്രവാദിയെന്ന ആരോപണത്തില് ഇതില് കൂടുതല് എന്ത് തെളിവാണ് വേണ്ടതെന്നും ജാവദേക്കര് ചോദിച്ചു.ആംആദ്മി പാര്ട്ടി ഷഹീന്ബാഗിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്.ഷഹീന് ബാഗില് ഉയര്ന്ന് കേട്ട മുദ്രാവാക്യങ്ങള് തീവ്രവാദം തന്നെയാണ്.അതിനെ പിന്തുണച്ചതിലൂടെ കെജ്രിവാള് തീവ്രവാദി തന്നെയാണ്.ജെഎന്യുവില് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള് മുഴങ്ങിയപ്പോള് കെജ്രിവാള് അവര്ക്കൊപ്പമാണ് നിന്നത്.പ്രതികളെ കുറ്റവിചാരണ ചെയ്യാനുള്ള അനുമതി കെജ്രിവാള് നല്കിയില്ലെന്നും ജാവദേക്കര് ആരോപിച്ചു.ജനുവരി 26ന് ജെഎന്യുവിലെ തീവ്രവാദികള്ക്കെതിരെയുള്ള കുറ്റവിചാരണ അവസാനിപ്പിക്കുമെന്ന് കെജ്രിവാള് ഭീഷണി മുഴക്കിയിരുന്നു.ഇനിയും നിങ്ങള്ക്ക് തെളിവ് ആവശ്യമാണോ.നുണയന്മാരുടെ തലവനാണ് നിങ്ങളെന്ന് ദില്ലിയിലെ ജനങ്ങള്ക്ക് അറിയാം.നിങ്ങള് അരാജകവാദിയാണ്.തീവ്രവാദികളോട് അനുകമ്പയുള്ളയാളാണ്.ഇന്ത്യാ വിരുദ്ധമായ എല്ലാ സമരങ്ങളെയും നിങ്ങള് പിന്തുണയ്ക്കുന്നു.തീവ്രവാദി തന്നെയാണ് കെജ്രിവാള്.നിങ്ങളുടെ വ്യക്തിത്വം എന്തായാലും ഇത് മാറാന് പോകുന്നില്ലെന്നും ജാവദേക്കര് പറഞ്ഞു ### Headline : കെജ്രിവാള് തീവ്രവാദിയാണ്, തെളിവുണ്ടെന്ന് ജാവദേക്കര്, പര്വേശ് വര്മയെ പിന്തുണച്ച് കേന്ദ്ര മന്ത്രി
159
തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ ഓരോ പരീക്ഷയുടെയും പേരിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ദുഃഖകരമാണെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ.എംകെ സക്കീർ.എല്ലാത്തിനും കീറിമുറിച്ച് മറുപടി പറയാൻ പിഎസ്സി പോലൊരു സ്ഥാപനത്തിന് പരിമിതിയുണ്ട്.അതിനാൽ തരംതാണ ആരോപണങ്ങളിലൂടെ മോശം അന്തരീക്ഷം സൃഷ്ടിക്കരുതെന്നും ചെയർമാൻ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.പരീക്ഷകൾക്ക് ചോദ്യം തയ്യാറാക്കുന്നത് പിഎസ്സി അല്ല.ഒട്ടേറെ വിദഗ്ധർ അടങ്ങിയ പാനലിൽനിന്ന് സീൽചെയ്ത കവറിലാണ് ചോദ്യം വാങ്ങുന്നത്.ഇതിൽ ആരുടെ ചോദ്യമാണ് തെരഞ്ഞെടുക്കുന്നതെന്ന് പിഎസ്സി അംഗങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ല.ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ നൂറുകണക്കിന് പുസ്തകങ്ങളും വെബ്സൈറ്റുകളും ചോദ്യകർത്താവ് വിലയിരുത്തിയേക്കും.വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആയിരക്കണക്കിന് മത്സരപരീക്ഷകളിലെ ചോദ്യങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്.അങ്ങനെ കണ്ടെത്തുന്ന നിലവാരമുള്ള ചില ചോദ്യങ്ങളും ഓപ്ഷനുകളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയേക്കാം.കെഎഎസ് പരീക്ഷയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ചില ചോദ്യങ്ങൾ മത്സരപരീക്ഷാ ഗൈഡുകളിൽ നിന്നായത് ഇങ്ങനെയാകാം.ഇന്ത്യയിൽ ആയിരക്കണക്കിന് പരീക്ഷകൾ നടക്കുന്നുണ്ട്.കേരളത്തിൽ പിഎസ്സി ചോദിച്ച ഒരു ചോദ്യം മറ്റൊരിടത്തും ചോദിക്കരുത് എന്ന് പറയാനാകുമോ.ചോദ്യങ്ങൾ നിലവാരം കുറഞ്ഞതായിരുന്നുവെങ്കിൽ കെഎഎസ് പോലൊരു തസ്തികയ്ക്ക് ചേരുന്നതായില്ലെന്ന് പരാതി ഉയർന്നേനെ.സർക്കാർ ജീവനക്കാർ കോച്ചിങ് സെന്റർ നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചെയർമാൻ പറഞ്ഞു.കമീഷൻ അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
ചോദ്യം തയ്യാറാക്കുന്നത് പിഎസ്സി അല്ല: പിഎസ്സിയെ ഓരോ പരീക്ഷയുടെയും പേരിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; ചെയർമാൻ അഡ്വ. എംകെ സക്കീർ
https://bignewskerala.com/2020/02/26/psc-chairman-mk-sakeer-statement/46387/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ ഓരോ പരീക്ഷയുടെയും പേരിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ദുഃഖകരമാണെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ.എംകെ സക്കീർ.എല്ലാത്തിനും കീറിമുറിച്ച് മറുപടി പറയാൻ പിഎസ്സി പോലൊരു സ്ഥാപനത്തിന് പരിമിതിയുണ്ട്.അതിനാൽ തരംതാണ ആരോപണങ്ങളിലൂടെ മോശം അന്തരീക്ഷം സൃഷ്ടിക്കരുതെന്നും ചെയർമാൻ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.പരീക്ഷകൾക്ക് ചോദ്യം തയ്യാറാക്കുന്നത് പിഎസ്സി അല്ല.ഒട്ടേറെ വിദഗ്ധർ അടങ്ങിയ പാനലിൽനിന്ന് സീൽചെയ്ത കവറിലാണ് ചോദ്യം വാങ്ങുന്നത്.ഇതിൽ ആരുടെ ചോദ്യമാണ് തെരഞ്ഞെടുക്കുന്നതെന്ന് പിഎസ്സി അംഗങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ല.ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ നൂറുകണക്കിന് പുസ്തകങ്ങളും വെബ്സൈറ്റുകളും ചോദ്യകർത്താവ് വിലയിരുത്തിയേക്കും.വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആയിരക്കണക്കിന് മത്സരപരീക്ഷകളിലെ ചോദ്യങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്.അങ്ങനെ കണ്ടെത്തുന്ന നിലവാരമുള്ള ചില ചോദ്യങ്ങളും ഓപ്ഷനുകളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയേക്കാം.കെഎഎസ് പരീക്ഷയിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ചില ചോദ്യങ്ങൾ മത്സരപരീക്ഷാ ഗൈഡുകളിൽ നിന്നായത് ഇങ്ങനെയാകാം.ഇന്ത്യയിൽ ആയിരക്കണക്കിന് പരീക്ഷകൾ നടക്കുന്നുണ്ട്.കേരളത്തിൽ പിഎസ്സി ചോദിച്ച ഒരു ചോദ്യം മറ്റൊരിടത്തും ചോദിക്കരുത് എന്ന് പറയാനാകുമോ.ചോദ്യങ്ങൾ നിലവാരം കുറഞ്ഞതായിരുന്നുവെങ്കിൽ കെഎഎസ് പോലൊരു തസ്തികയ്ക്ക് ചേരുന്നതായില്ലെന്ന് പരാതി ഉയർന്നേനെ.സർക്കാർ ജീവനക്കാർ കോച്ചിങ് സെന്റർ നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചെയർമാൻ പറഞ്ഞു.കമീഷൻ അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു ### Headline : ചോദ്യം തയ്യാറാക്കുന്നത് പിഎസ്സി അല്ല: പിഎസ്സിയെ ഓരോ പരീക്ഷയുടെയും പേരിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; ചെയർമാൻ അഡ്വ. എംകെ സക്കീർ
160
കോഴിക്കോട്: യുഎപിഎ പ്രകാരം അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയർന്ന 'അർബൻ മാവോയിസ്റ്റ്' സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണവുമായി പൊലീസ്.പശ്ചിമഘട്ട മാവോയിസ്റ്റ് സ്പെഷൽ സോൺ കമ്മിറ്റിയുമായി ബന്ധമുള്ള സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു.പശ്ചിമഘട്ട കമ്മിറ്റിയുമായി വാട്സാപ്പിലും ടെലിഗ്രാമിലും ഇവർ ബന്ധപ്പെടാറുണ്ടെന്നും ഇത് ഒന്നര മാസത്തെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതാണെന്നും പൊലീസ് പറയുന്നു.സർക്കാർ ജീവനക്കാർക്കിടയിൽ സംഘം നുഴഞ്ഞു കയറിയെന്ന സംശയത്തെ തുടർന്നായിരുന്നു അന്വേഷണം.തീവ്ര ഇടത് സ്വഭാവമുള്ള ഏതാനും ജനാധിപത്യ സംഘടനകളിലൂടെയാണ് ഇവർ യുവാക്കളെ കണ്ടെത്തുക.സംഘടനകൾക്ക് ഇതേക്കുറിച്ച് വിവരമുണ്ടാകണമെന്നില്ല.പാലക്കാട്, കോഴിക്കോട്, കൊച്ചി, വയനാട്, കണ്ണൂർ ജില്ലകളിൽ ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ.കാട്ടിലെ മാവോയിസ്റ്റുകളെപ്പോലെ സംഘടനാ സംവിധാനം ഇവർക്കില്ല.പാലക്കാട്ടും വയനാട്ടിലും 3 തവണയും എറണാകുളത്ത് 2 തവണയും യോഗം ചേർന്നിട്ടുണ്ട്.അതേസമയം, ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ കോടതി സ്വമേധയാ യു.എ.പി.എ ഒഴിവാക്കണമെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ എം.കെ ദിനേശും എൻ.ഷംസുവും ആവശ്യപ്പെട്ടു.പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.ലഘുലേഖകൾ പിടിച്ചെടുത്തെന്ന പൊലീസ് വാദം അംഗീകരിച്ചാലും യു.എ.പി.എ ചുമത്തേണ്ട കേസല്ല.വിദ്യാർത്ഥികളായ പ്രതികൾ സി.പി.എം അംഗങ്ങളാണ്.ഇവർക്ക് യാതൊരു ക്രിമിനൽ പാശ്ചാത്തലവുമില്ല.വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന വിധത്തിലുള്ളതാണ് പൊലീസ് നടപടിയെന്നും അവർ ബോധിപ്പിച്ചു
അറസ്റ്റിലായവർ അർബൻ മാവോയിസ്റ്റ്, യു.എ.പി.എ വിടാതെ പൊലീസ്
https://www.malayalamexpress.in/archives/903946/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: യുഎപിഎ പ്രകാരം അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയർന്ന 'അർബൻ മാവോയിസ്റ്റ്' സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണവുമായി പൊലീസ്.പശ്ചിമഘട്ട മാവോയിസ്റ്റ് സ്പെഷൽ സോൺ കമ്മിറ്റിയുമായി ബന്ധമുള്ള സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു.പശ്ചിമഘട്ട കമ്മിറ്റിയുമായി വാട്സാപ്പിലും ടെലിഗ്രാമിലും ഇവർ ബന്ധപ്പെടാറുണ്ടെന്നും ഇത് ഒന്നര മാസത്തെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതാണെന്നും പൊലീസ് പറയുന്നു.സർക്കാർ ജീവനക്കാർക്കിടയിൽ സംഘം നുഴഞ്ഞു കയറിയെന്ന സംശയത്തെ തുടർന്നായിരുന്നു അന്വേഷണം.തീവ്ര ഇടത് സ്വഭാവമുള്ള ഏതാനും ജനാധിപത്യ സംഘടനകളിലൂടെയാണ് ഇവർ യുവാക്കളെ കണ്ടെത്തുക.സംഘടനകൾക്ക് ഇതേക്കുറിച്ച് വിവരമുണ്ടാകണമെന്നില്ല.പാലക്കാട്, കോഴിക്കോട്, കൊച്ചി, വയനാട്, കണ്ണൂർ ജില്ലകളിൽ ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ.കാട്ടിലെ മാവോയിസ്റ്റുകളെപ്പോലെ സംഘടനാ സംവിധാനം ഇവർക്കില്ല.പാലക്കാട്ടും വയനാട്ടിലും 3 തവണയും എറണാകുളത്ത് 2 തവണയും യോഗം ചേർന്നിട്ടുണ്ട്.അതേസമയം, ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ കോടതി സ്വമേധയാ യു.എ.പി.എ ഒഴിവാക്കണമെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ എം.കെ ദിനേശും എൻ.ഷംസുവും ആവശ്യപ്പെട്ടു.പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.ലഘുലേഖകൾ പിടിച്ചെടുത്തെന്ന പൊലീസ് വാദം അംഗീകരിച്ചാലും യു.എ.പി.എ ചുമത്തേണ്ട കേസല്ല.വിദ്യാർത്ഥികളായ പ്രതികൾ സി.പി.എം അംഗങ്ങളാണ്.ഇവർക്ക് യാതൊരു ക്രിമിനൽ പാശ്ചാത്തലവുമില്ല.വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന വിധത്തിലുള്ളതാണ് പൊലീസ് നടപടിയെന്നും അവർ ബോധിപ്പിച്ചു ### Headline : അറസ്റ്റിലായവർ അർബൻ മാവോയിസ്റ്റ്, യു.എ.പി.എ വിടാതെ പൊലീസ്
161
ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര് പുരസ്കാരത്തില് മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന് ചിത്രമായ പാരാസൈറ്റിന്.മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന് തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു.ജോക്കറിലെ അഭിനയത്തിന് വാക്വിന് ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.റെന് സെല്വഗര് ആണി മികച്ച നടി.ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം.വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്ഹനായി.ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി).ലിറ്റിന് വിമന് എന്ന ചിത്രത്തിലൂടെ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു.ദ നെയ്ബേഴ്സ് വിന്ഡോ മികച്ച ലൈവ് ആക്ഷന് ഷോര്ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കന് ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്ററി ചിത്രം.മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്കാരവും വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡിന് ലഭിച്ചു.മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല് ഒബാമയുടേയും പ്രൊഡക്ഷന് കമ്പനി നിര്മ്മിച്ച ചിത്രമാണ് അമേരിക്കന് ഫാക്ടറി
ഓസ്കാര് 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന് ഫീനിക്സ് മികച്ച നടന്, നടി- റെന് സെല്വഗര്
https://malayalam.oneindia.com/news/international/oscar-awards-2020-declaration-241796.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര് പുരസ്കാരത്തില് മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന് ചിത്രമായ പാരാസൈറ്റിന്.മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന് തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു.ജോക്കറിലെ അഭിനയത്തിന് വാക്വിന് ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.റെന് സെല്വഗര് ആണി മികച്ച നടി.ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം.വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്ഹനായി.ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി).ലിറ്റിന് വിമന് എന്ന ചിത്രത്തിലൂടെ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു.ദ നെയ്ബേഴ്സ് വിന്ഡോ മികച്ച ലൈവ് ആക്ഷന് ഷോര്ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കന് ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്ററി ചിത്രം.മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്കാരവും വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡിന് ലഭിച്ചു.മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല് ഒബാമയുടേയും പ്രൊഡക്ഷന് കമ്പനി നിര്മ്മിച്ച ചിത്രമാണ് അമേരിക്കന് ഫാക്ടറി ### Headline : ഓസ്കാര് 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന് ഫീനിക്സ് മികച്ച നടന്, നടി- റെന് സെല്വഗര്
162
തിരുവനന്തപുരം: ജെഡിയു കേരള ഘടകം അധ്യക്ഷന് എംപി വീരേന്ദ്ര കുമാര് വീണ്ടും നിലപാട് മാറ്റി.ദേശീയ തലത്തില് പാര്ട്ടിയില് പിളര്പ്പുണ്ടായ സാഹചര്യത്തില് കേരളഘടകം സ്വതന്ത്രമായി നില്ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാല് ശരത് യാദവിനൊപ്പം നില്ക്കാന് ഇപ്പോള് പാര്ട്ടി തീരുമാനമെടുത്തു.ശരത് യാദവുമായി കഴിഞ്ഞദിവസം വീരേന്ദ്ര കുമാര് ദില്ലിയില് ചര്ച്ച നടത്തിയിരുന്നു.തുടര്ന്നാണ് പിന്തുണ പ്രഖ്യാപിച്ചത്.വര്ഗീസ് ജോര്ജ് ഉള്പ്പെടെയുള്ള നോതാക്കളുടെ നിലപാടാണ് വീരേന്ദ്ര കുമാറിനെയും മാറ്റി ചിന്തിപ്പിച്ചത്.ദേശീയതലത്തില് ജെഡിയു രണ്ടുതട്ടിലാണിപ്പോള്.ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് നേതൃത്വം നല്കുന്ന വിഭാഗം ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎക്കൊപ്പമാണ്.മുന് ദേശീയ അധ്യക്ഷന് ശരത് യാദവ് ഇതിനോട് യോജിച്ചില്ല.തുടര്ന്നാണ് കേരളഘടകം ആര്ക്കൊപ്പം നില്ക്കുമെന്ന ചര്ച്ച വന്നത്.സ്വതന്ത്രമായി നില്ക്കുമെന്നായിരുന്നു വീരേന്ദ്ര കുമാര് നേരത്തെ അറിയിച്ചത്.ശരത് യാദവിനൊപ്പം നില്ക്കണമെന്ന് ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടത് പാര്ട്ടിയില് പിളര്പ്പുണ്ടാകുമെന്ന ആശങ്കക്കിടയാക്കിയിരുന്നു.വീരേന്ദ്ര കുമാറിനെ ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ കൗണ്സിലില് ഉള്പ്പെടുത്തി.രാജ്യസഭാംഗമാണ് വീരേന്ദ്ര കുമാര്.ഈ പദവിക്കെതിരേ നിതീഷ് കുമാര് നീങ്ങിയാല് ഒറ്റക്കെട്ടായി നേരിടാനാണ് ശരത് യാദവ്-വീരേന്ദ്ര കുമാര് വിഭാഗത്തിന്റെ തീരുമാനം.ഈ മാസം 17ന് നടക്കുന്ന ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ നിര്വാഹക സമിതി യോഗത്തില് എംവി ശ്രേയാംസ് കുമാറും വര്ഗീസ് ജോര്ജും കേരള ഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും
ജെഡിയു കേരള ഘടകം സ്വതന്ത്രമല്ല; പക്ഷം പിടിച്ചു, വീരേന്ദ്ര കുമാര് നിലപാട് മാറ്റി
https://malayalam.oneindia.com/news/kerala/jdu-kerala-with-sharad-yadav-180982.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ജെഡിയു കേരള ഘടകം അധ്യക്ഷന് എംപി വീരേന്ദ്ര കുമാര് വീണ്ടും നിലപാട് മാറ്റി.ദേശീയ തലത്തില് പാര്ട്ടിയില് പിളര്പ്പുണ്ടായ സാഹചര്യത്തില് കേരളഘടകം സ്വതന്ത്രമായി നില്ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാല് ശരത് യാദവിനൊപ്പം നില്ക്കാന് ഇപ്പോള് പാര്ട്ടി തീരുമാനമെടുത്തു.ശരത് യാദവുമായി കഴിഞ്ഞദിവസം വീരേന്ദ്ര കുമാര് ദില്ലിയില് ചര്ച്ച നടത്തിയിരുന്നു.തുടര്ന്നാണ് പിന്തുണ പ്രഖ്യാപിച്ചത്.വര്ഗീസ് ജോര്ജ് ഉള്പ്പെടെയുള്ള നോതാക്കളുടെ നിലപാടാണ് വീരേന്ദ്ര കുമാറിനെയും മാറ്റി ചിന്തിപ്പിച്ചത്.ദേശീയതലത്തില് ജെഡിയു രണ്ടുതട്ടിലാണിപ്പോള്.ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് നേതൃത്വം നല്കുന്ന വിഭാഗം ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎക്കൊപ്പമാണ്.മുന് ദേശീയ അധ്യക്ഷന് ശരത് യാദവ് ഇതിനോട് യോജിച്ചില്ല.തുടര്ന്നാണ് കേരളഘടകം ആര്ക്കൊപ്പം നില്ക്കുമെന്ന ചര്ച്ച വന്നത്.സ്വതന്ത്രമായി നില്ക്കുമെന്നായിരുന്നു വീരേന്ദ്ര കുമാര് നേരത്തെ അറിയിച്ചത്.ശരത് യാദവിനൊപ്പം നില്ക്കണമെന്ന് ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടത് പാര്ട്ടിയില് പിളര്പ്പുണ്ടാകുമെന്ന ആശങ്കക്കിടയാക്കിയിരുന്നു.വീരേന്ദ്ര കുമാറിനെ ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ കൗണ്സിലില് ഉള്പ്പെടുത്തി.രാജ്യസഭാംഗമാണ് വീരേന്ദ്ര കുമാര്.ഈ പദവിക്കെതിരേ നിതീഷ് കുമാര് നീങ്ങിയാല് ഒറ്റക്കെട്ടായി നേരിടാനാണ് ശരത് യാദവ്-വീരേന്ദ്ര കുമാര് വിഭാഗത്തിന്റെ തീരുമാനം.ഈ മാസം 17ന് നടക്കുന്ന ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ നിര്വാഹക സമിതി യോഗത്തില് എംവി ശ്രേയാംസ് കുമാറും വര്ഗീസ് ജോര്ജും കേരള ഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും ### Headline : ജെഡിയു കേരള ഘടകം സ്വതന്ത്രമല്ല; പക്ഷം പിടിച്ചു, വീരേന്ദ്ര കുമാര് നിലപാട് മാറ്റി
163
തിരുവനന്തപുരം: വരുമാനം കൂടിയിട്ടും കെഎസ്ആർടിസി കിതച്ച് തന്നെ ഓടുന്നു.തുടര്ച്ചയായി രണ്ട് മാസം വരുമാനം 200 കോടി കവിഞ്ഞെന്നാണഅ റിപ്പോർട്ട്.എന്നിട്ടും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്.ഡിസംബറില് 213.28 കോടിയും ജനുവരിയില് 204.90 കോടിയുമായിരുന്നു കെഎസ്ആര്ടിസിയുടെ വരുമാനം.ശബരിമല സീസണാണ് തുണച്ചത്.കഴിഞ്ഞ വര്ഷം ജനുവരിയില് സര്ക്കാര് സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്ടിസിക്ക് ഇക്കുറി അതിന് കഴിഞ്ഞിട്ടില്ല.സര്ക്കാരില് നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില് പത്താം തീയതിയോടെ ശമ്പള വിതരണം ചെയ്തത്.ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു.ഈ മാസവും 25 കോടി രൂപ സര്ക്കാര് സഹായാൽ മാത്രമേ ശമ്പളം വിതരണം പൂര്ത്തിയാക്കാന് കെഎസ്ആര്ടിസിക്ക് സാധിക്കൂ.സ്ഥാപനത്തിൻറ ബാധ്യത സര്ക്കാര് പൂര്ണമായി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണിപ്പോൾ.പോയവര്ഷം അവസാന നാലുമാസം ഗഡുക്കളായി ശമ്പളം വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായി.തൊഴിലാളി സംഘടനകളുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ ശമ്പളം മുടങ്ങില്ലെന്ന് സര്ക്കാര് ഉറപ്പ് നല്കിയിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിനം വാക്ക് പാലിക്കാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
വരുമാനം കൂടി... എന്നിട്ടും കരകയറാനാകാതെ കെഎസ്ആർടിസി, ശമ്പളം കൊടുക്കാൻ പോലും കാശില്ല
https://malayalam.oneindia.com/news/kerala/salary-has-not-paid-in-ksrtc-241478.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: വരുമാനം കൂടിയിട്ടും കെഎസ്ആർടിസി കിതച്ച് തന്നെ ഓടുന്നു.തുടര്ച്ചയായി രണ്ട് മാസം വരുമാനം 200 കോടി കവിഞ്ഞെന്നാണഅ റിപ്പോർട്ട്.എന്നിട്ടും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്.ഡിസംബറില് 213.28 കോടിയും ജനുവരിയില് 204.90 കോടിയുമായിരുന്നു കെഎസ്ആര്ടിസിയുടെ വരുമാനം.ശബരിമല സീസണാണ് തുണച്ചത്.കഴിഞ്ഞ വര്ഷം ജനുവരിയില് സര്ക്കാര് സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്ടിസിക്ക് ഇക്കുറി അതിന് കഴിഞ്ഞിട്ടില്ല.സര്ക്കാരില് നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില് പത്താം തീയതിയോടെ ശമ്പള വിതരണം ചെയ്തത്.ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു.ഈ മാസവും 25 കോടി രൂപ സര്ക്കാര് സഹായാൽ മാത്രമേ ശമ്പളം വിതരണം പൂര്ത്തിയാക്കാന് കെഎസ്ആര്ടിസിക്ക് സാധിക്കൂ.സ്ഥാപനത്തിൻറ ബാധ്യത സര്ക്കാര് പൂര്ണമായി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണിപ്പോൾ.പോയവര്ഷം അവസാന നാലുമാസം ഗഡുക്കളായി ശമ്പളം വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായി.തൊഴിലാളി സംഘടനകളുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ ശമ്പളം മുടങ്ങില്ലെന്ന് സര്ക്കാര് ഉറപ്പ് നല്കിയിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിനം വാക്ക് പാലിക്കാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് ### Headline : വരുമാനം കൂടി... എന്നിട്ടും കരകയറാനാകാതെ കെഎസ്ആർടിസി, ശമ്പളം കൊടുക്കാൻ പോലും കാശില്ല
164
ദില്ലി: കശ്മീർ വിഷയത്തിൽ പാകിസ്താൻ വീണ്ടും ഒറ്റപ്പെടുന്നു.കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന ഇന്ത്യയുടെ വാദത്തെ അമേരിക്കയും പിന്തുണച്ചു.അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് കശ്മീർ വിഷയത്തിലെ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.കശ്മീർ നടപടിയിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലേക്ക് കശ്മീർ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.ആർട്ടിക്കിൾ 370നെക്കുറിച്ചും ജമ്മു കശ്മീരിലെ നടപടികളെക്കുറിച്ചും ഇരു നേതാക്കളും തമ്മിൽ സംസാരിച്ചു.കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇന്ത്യയുടെ പരമാധികാരത്തിന്റെ വിഷയമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.കശ്മീരിന്റെ വികസനവും സുരക്ഷയും പരിഗണിച്ചാണ് ഇന്ത്യയുടെ നടപടിയെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കശ്മീർ വിഷയത്തിൽ അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ആ രണ്ട് നേതാക്കളെ വീഴ്ത്തണം, മഹാരാഷ്ട്രയില് കോണ്ഗ്രസിന്റെ ചാണക്യ തന്ത്രം, നീക്കം ഇങ്ങനെ പാകിസ്താനും ഇന്ത്യയ്ക്കും ഇടയിൽ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉയർത്താനുള്ള പാക് ശ്രമങ്ങൾക്ക് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു.അതേ സമയം കശ്മീർ വിഷയത്തിൽ പാകിസ്താൻ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്
പാകിസ്താന് വീണ്ടും തിരിച്ചടി; കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക, ആഭ്യന്തര വിഷയം തന്നെ
https://malayalam.oneindia.com/news/india/us-supports-india-on-kashmir-issue-says-it-is-an-internal-matter-232264.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കശ്മീർ വിഷയത്തിൽ പാകിസ്താൻ വീണ്ടും ഒറ്റപ്പെടുന്നു.കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന ഇന്ത്യയുടെ വാദത്തെ അമേരിക്കയും പിന്തുണച്ചു.അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് കശ്മീർ വിഷയത്തിലെ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.കശ്മീർ നടപടിയിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലേക്ക് കശ്മീർ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.ആർട്ടിക്കിൾ 370നെക്കുറിച്ചും ജമ്മു കശ്മീരിലെ നടപടികളെക്കുറിച്ചും ഇരു നേതാക്കളും തമ്മിൽ സംസാരിച്ചു.കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇന്ത്യയുടെ പരമാധികാരത്തിന്റെ വിഷയമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.കശ്മീരിന്റെ വികസനവും സുരക്ഷയും പരിഗണിച്ചാണ് ഇന്ത്യയുടെ നടപടിയെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കശ്മീർ വിഷയത്തിൽ അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ആ രണ്ട് നേതാക്കളെ വീഴ്ത്തണം, മഹാരാഷ്ട്രയില് കോണ്ഗ്രസിന്റെ ചാണക്യ തന്ത്രം, നീക്കം ഇങ്ങനെ പാകിസ്താനും ഇന്ത്യയ്ക്കും ഇടയിൽ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉയർത്താനുള്ള പാക് ശ്രമങ്ങൾക്ക് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു.അതേ സമയം കശ്മീർ വിഷയത്തിൽ പാകിസ്താൻ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട് ### Headline : പാകിസ്താന് വീണ്ടും തിരിച്ചടി; കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക, ആഭ്യന്തര വിഷയം തന്നെ
165
കൊച്ചി: ഓണം അടുത്തതോടെ ഏത്തക്കായ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾക്ക് വില കൂടി.ഒരു മാസം മുൻപ് പച്ച ഏത്തക്കായയ്ക്ക് 20-25 രൂപയായിരുന്നു വില.നിലവിൽ 48 രൂപയ്ക്കാണ് മൊത്ത വിൽപ്പനക്കാർ വിൽക്കുന്നത്.ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ വില 50-60 രൂപ വരെയാണ്.വയനാടൻ ഏത്തക്കായയ്ക്കാണ് വിപണിയിൽ ഏറ്റവും വിലക്കുറവ്.തിങ്കളാഴ്ച വയനാടൻ ഏത്തക്കായയ്ക്ക് മൊത്തവില 40-42 രൂപയും പഴത്തിന് 50-55 രൂപയുമായിരുന്നു.മേട്ടുപ്പാളയം പഴത്തിന് 60 രൂപയാണ്.ഓണം അടുക്കുമ്പോൾ വില വീണ്ടും ഉയർന്നേക്കും.ഉപ്പേരി, ശർക്കരവരട്ടി, അവിയൽ, കൂട്ടുകറി തുടങ്ങിയ വിഭവങ്ങൾക്കാണ് ഏത്തക്കായ ഏറ്റവുമധികം വേണ്ടിവരുന്നത്.ഇതാണ് ഓണ വിപണിയിലെ വില വർധനയ്ക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.ഞാലിപ്പൂവന് 75 രൂപ കടന്നു ഞാലിപ്പൂവൻ പഴത്തിന് 76 മുതൽ 80 രൂപ വരെയാണ് വില.ഞാലിപ്പൂവൻ പച്ചക്കായയ്ക്ക് 72 രൂപ വിലയുണ്ട്.പൂവൻപഴത്തിന് 60 രൂപയും പാളയംകോടന് 45 രൂപയുമാണ് തിങ്കളാഴ്ച മൊത്ത വിപണിയിലെ വില.ഓരോ പ്രദേശത്തും വിലയിൽ നേരിയ വ്യത്യാസമുണ്ടാകാറുണ്ട്.കടകളിലെത്തുമ്പോൾ വിലയിൽ രണ്ടോ മൂന്നോ രൂപയുടെ വർധന കൂടി ഉണ്ടാകും.സൗദി ദേശീയ ദിനാഘോഷം; സ്വകാര്യ മേഖലയ്ക്ക് സെപ്തംബര് 23ന് അവധി
ഓണം വിപണി; ഏത്തക്കായ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾക്ക് വില കൂടി
https://www.malayalamexpress.in/archives/790061/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ഓണം അടുത്തതോടെ ഏത്തക്കായ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾക്ക് വില കൂടി.ഒരു മാസം മുൻപ് പച്ച ഏത്തക്കായയ്ക്ക് 20-25 രൂപയായിരുന്നു വില.നിലവിൽ 48 രൂപയ്ക്കാണ് മൊത്ത വിൽപ്പനക്കാർ വിൽക്കുന്നത്.ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ വില 50-60 രൂപ വരെയാണ്.വയനാടൻ ഏത്തക്കായയ്ക്കാണ് വിപണിയിൽ ഏറ്റവും വിലക്കുറവ്.തിങ്കളാഴ്ച വയനാടൻ ഏത്തക്കായയ്ക്ക് മൊത്തവില 40-42 രൂപയും പഴത്തിന് 50-55 രൂപയുമായിരുന്നു.മേട്ടുപ്പാളയം പഴത്തിന് 60 രൂപയാണ്.ഓണം അടുക്കുമ്പോൾ വില വീണ്ടും ഉയർന്നേക്കും.ഉപ്പേരി, ശർക്കരവരട്ടി, അവിയൽ, കൂട്ടുകറി തുടങ്ങിയ വിഭവങ്ങൾക്കാണ് ഏത്തക്കായ ഏറ്റവുമധികം വേണ്ടിവരുന്നത്.ഇതാണ് ഓണ വിപണിയിലെ വില വർധനയ്ക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.ഞാലിപ്പൂവന് 75 രൂപ കടന്നു ഞാലിപ്പൂവൻ പഴത്തിന് 76 മുതൽ 80 രൂപ വരെയാണ് വില.ഞാലിപ്പൂവൻ പച്ചക്കായയ്ക്ക് 72 രൂപ വിലയുണ്ട്.പൂവൻപഴത്തിന് 60 രൂപയും പാളയംകോടന് 45 രൂപയുമാണ് തിങ്കളാഴ്ച മൊത്ത വിപണിയിലെ വില.ഓരോ പ്രദേശത്തും വിലയിൽ നേരിയ വ്യത്യാസമുണ്ടാകാറുണ്ട്.കടകളിലെത്തുമ്പോൾ വിലയിൽ രണ്ടോ മൂന്നോ രൂപയുടെ വർധന കൂടി ഉണ്ടാകും.സൗദി ദേശീയ ദിനാഘോഷം; സ്വകാര്യ മേഖലയ്ക്ക് സെപ്തംബര് 23ന് അവധി ### Headline : ഓണം വിപണി; ഏത്തക്കായ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾക്ക് വില കൂടി
166
ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസിനുള്ളില് മുതിര്ന്ന നേതാക്കളുടെ പോര് ശക്തമാകുന്നു.സംസ്ഥാന സര്ക്കാരിനെതിരെ തെരുവില് ഇറങ്ങുമെന്നാണ് ജോതിരാദിത്യ സിന്ധ്യയുടെ ഭീഷണി.എന്നാല് അദ്ദേഹം തെരുവില് ഇറങ്ങി പ്രതിഷേധിക്കട്ടെയെന്നായിരുന്നു കമല്നാഥിന്റെ മറുപടി.അതേസമയം സിന്ധ്യ പാര്ട്ടിക്കുള്ളില് കലാപക്കൊടി ഉയര്ത്തുന്നതിന് രണ്ട് കാരണമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്ഗ്രസ്.ഗുണയില് തോറ്റ സിന്ധ്യ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില് നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് ആവശ്യമാണ്.മറ്റൊന്ന് സംസ്ഥാന അധ്യക്ഷ പദവിയാണ്.കമല്നാഥ് ഒഴിഞ്ഞാല് ആ പദവി സിന്ധ്യ ആവശ്യപ്പെടുന്നുണ്ട്.പാര്ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നാല് സമ്മര്ദത്തിലൂടെ ഈ രണ്ട് കാര്യങ്ങളും സിന്ധ്യക്ക് നേടാന് കഴിയും.എന്നാല് സമ്മര്ദത്തിന് വഴങ്ങാന് കമല്നാഥ് തയ്യാറല്ല.കാര്ഷിക വായ്പ പൂര്ണമായും എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില് സര്ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു സിന്ധ്യ പറഞ്ഞു.സിന്ധ്യ പ്രക്ഷോഭം സംഘടിപ്പിക്കാന് സ്വാതന്ത്ര്യമുണ്ടെന്നും, അദ്ദേഹം അതുമായി മുന്നോട്ട് പോകട്ടെയെന്നുമായിരുന്നു കമല്നാഥിന്റെ മറുപടി.കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള് പാലിക്കാതിരിക്കുന്നത് അസാധ്യമായ കാര്യമാണ്.സര്ക്കാരിന് അത് നടപ്പാക്കാന് ബാധ്യതയുണ്ട്.അതല്ലെങ്കില് സര്ക്കാരിനെതിരെ സമരം നടത്തുമെന്നും സിന്ധ്യ വ്യക്തമാക്കി.നേരത്തെ കമല്നാഥ് സര്ക്കാരിലെ മന്ത്രി ഗോവിന്ദ് സിംഗും ചില പ്രശ്നങ്ങള് കാരണം കര്ഷക വായ്പ എഴുതി തള്ളുന്നത് വൈകിയെന്ന് സമ്മതിച്ചിരുന്നു.അതേസമയം കോണ്ഗ്രസിന്റെ പ്രകടനപത്രിക അഞ്ച് വര്ഷത്തേക്കുള്ളതാണെന്നും, ഇതുവരെ അത് പൂര്ത്തിയായിട്ടില്ലെന്നും സിന്ധ്യക്കുള്ള മറുപടിയായി കമല്നാഥ് പറഞ്ഞു.ഇതിനിടെ ഗസ്റ്റ് അധ്യാപകരുടെ സ്ഥിരം നിയമനത്തെ കുറിച്ചുള്ള കാര്യങ്ങളും സിന്ധ്യ ഉന്നയിച്ചിട്ടുണ്ട്.ഇതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്
മധ്യപ്രദേശ് സര്ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിന്ധ്യ... ധൈര്യമായിട്ട് ഇറങ്ങാമെന്ന് കമല്നാഥ്
https://malayalam.oneindia.com/news/india/scindia-says-will-make-an-agitation-against-mp-govt-kamal-nath-responds-242146.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസിനുള്ളില് മുതിര്ന്ന നേതാക്കളുടെ പോര് ശക്തമാകുന്നു.സംസ്ഥാന സര്ക്കാരിനെതിരെ തെരുവില് ഇറങ്ങുമെന്നാണ് ജോതിരാദിത്യ സിന്ധ്യയുടെ ഭീഷണി.എന്നാല് അദ്ദേഹം തെരുവില് ഇറങ്ങി പ്രതിഷേധിക്കട്ടെയെന്നായിരുന്നു കമല്നാഥിന്റെ മറുപടി.അതേസമയം സിന്ധ്യ പാര്ട്ടിക്കുള്ളില് കലാപക്കൊടി ഉയര്ത്തുന്നതിന് രണ്ട് കാരണമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്ഗ്രസ്.ഗുണയില് തോറ്റ സിന്ധ്യ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില് നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് ആവശ്യമാണ്.മറ്റൊന്ന് സംസ്ഥാന അധ്യക്ഷ പദവിയാണ്.കമല്നാഥ് ഒഴിഞ്ഞാല് ആ പദവി സിന്ധ്യ ആവശ്യപ്പെടുന്നുണ്ട്.പാര്ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നാല് സമ്മര്ദത്തിലൂടെ ഈ രണ്ട് കാര്യങ്ങളും സിന്ധ്യക്ക് നേടാന് കഴിയും.എന്നാല് സമ്മര്ദത്തിന് വഴങ്ങാന് കമല്നാഥ് തയ്യാറല്ല.കാര്ഷിക വായ്പ പൂര്ണമായും എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില് സര്ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു സിന്ധ്യ പറഞ്ഞു.സിന്ധ്യ പ്രക്ഷോഭം സംഘടിപ്പിക്കാന് സ്വാതന്ത്ര്യമുണ്ടെന്നും, അദ്ദേഹം അതുമായി മുന്നോട്ട് പോകട്ടെയെന്നുമായിരുന്നു കമല്നാഥിന്റെ മറുപടി.കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള് പാലിക്കാതിരിക്കുന്നത് അസാധ്യമായ കാര്യമാണ്.സര്ക്കാരിന് അത് നടപ്പാക്കാന് ബാധ്യതയുണ്ട്.അതല്ലെങ്കില് സര്ക്കാരിനെതിരെ സമരം നടത്തുമെന്നും സിന്ധ്യ വ്യക്തമാക്കി.നേരത്തെ കമല്നാഥ് സര്ക്കാരിലെ മന്ത്രി ഗോവിന്ദ് സിംഗും ചില പ്രശ്നങ്ങള് കാരണം കര്ഷക വായ്പ എഴുതി തള്ളുന്നത് വൈകിയെന്ന് സമ്മതിച്ചിരുന്നു.അതേസമയം കോണ്ഗ്രസിന്റെ പ്രകടനപത്രിക അഞ്ച് വര്ഷത്തേക്കുള്ളതാണെന്നും, ഇതുവരെ അത് പൂര്ത്തിയായിട്ടില്ലെന്നും സിന്ധ്യക്കുള്ള മറുപടിയായി കമല്നാഥ് പറഞ്ഞു.ഇതിനിടെ ഗസ്റ്റ് അധ്യാപകരുടെ സ്ഥിരം നിയമനത്തെ കുറിച്ചുള്ള കാര്യങ്ങളും സിന്ധ്യ ഉന്നയിച്ചിട്ടുണ്ട്.ഇതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട് ### Headline : മധ്യപ്രദേശ് സര്ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിന്ധ്യ... ധൈര്യമായിട്ട് ഇറങ്ങാമെന്ന് കമല്നാഥ്
167
നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷമ്മി തിലകൻ.മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ ഫ്ളാറ്റുകാരോട് എന്തിനാണെന്ന് ഷമ്മി തിലകന് ചോദിക്കുന്നു.തീരദേശ നിയമലംഘനം നടത്തിയവര് അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം- 'മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! 'സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വയ്ക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..? ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമനിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.'പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാവരും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷമ്മി തിലകൻ
https://www.malayalamexpress.in/archives/804687/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷമ്മി തിലകൻ.മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ ഫ്ളാറ്റുകാരോട് എന്തിനാണെന്ന് ഷമ്മി തിലകന് ചോദിക്കുന്നു.തീരദേശ നിയമലംഘനം നടത്തിയവര് അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം- 'മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! 'സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വയ്ക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..? ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമനിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.'പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാവരും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു ### Headline : മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടൻ ഷമ്മി തിലകൻ
168
സാന്നിധ്യം ഉറപ്പിച്ചു.സമൂഹത്തെ ബോധവൽകരിക്കാനുള്ള വീഡിയോകളും സുരക്ഷാ പാഠങ്ങളും മുന്നറിയിപ്പുകളുമൊക്കെയായി ഇനി മുതൽ കേരളാ പോലീസ് ടിക് ടോക്കിൽ തരംഗമാകും.ഇതിനകം തന്നെ ടിക് ടോക്കിലൂടെ കേരളാ പോലീസ് പങ്കു വച്ച വീഡിയോ ഇരുകൈയും നീട്ടിയാണ് പൊതുജനങ്ങൾ സ്വീകരിച്ചത്.മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.നിയമലംഘനങ്ങളും മോശം പ്രവണതകളും നിരീക്ഷിക്കാൻ കൂടി ഈ അക്കൗണ്ട് വിനിയോഗിക്കുമെന്ന് കേരളാ പോലീസ് ഫെയ്സ് ബുക്ക് പേജിലൂടെ വ്യക്തമാക്കിട്ടുണ്ട്.എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേൽ നോട്ടത്തിൽ ഉള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിമൽ വി.എസ്, കമൽനാഥ് കെ.ആർ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ബി.റ്റി, സന്തോഷ് പി.എസ് എന്നിവരുമാണ് ഉള്ളത്.ടിക് ടോക് വീഡീയോകൾക്കായി ആശയങ്ങൾ കണ്ടെത്തി തിരകഥ ഒരുക്കുന്നതും വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുന്നതും ഇവർതന്നെയാണ്.ട്രോളുകളിലൂടെയും നർമ്മം നിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ കേരളാ പോലീസിന്റെ ഫെയ്സ് ബുക്ക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികം ഫോളോവർമാരുമായി ലോകത്തിലെ തന്നെ സംസ്ഥാനതല പോലീസ് പേജുകളിൽ ഒന്നാമതാണ്
കേരളാ പോലീസ് ഇനി ടിക് ടോക്കിലും
https://www.malayalamexpress.in/archives/739087/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സാന്നിധ്യം ഉറപ്പിച്ചു.സമൂഹത്തെ ബോധവൽകരിക്കാനുള്ള വീഡിയോകളും സുരക്ഷാ പാഠങ്ങളും മുന്നറിയിപ്പുകളുമൊക്കെയായി ഇനി മുതൽ കേരളാ പോലീസ് ടിക് ടോക്കിൽ തരംഗമാകും.ഇതിനകം തന്നെ ടിക് ടോക്കിലൂടെ കേരളാ പോലീസ് പങ്കു വച്ച വീഡിയോ ഇരുകൈയും നീട്ടിയാണ് പൊതുജനങ്ങൾ സ്വീകരിച്ചത്.മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.നിയമലംഘനങ്ങളും മോശം പ്രവണതകളും നിരീക്ഷിക്കാൻ കൂടി ഈ അക്കൗണ്ട് വിനിയോഗിക്കുമെന്ന് കേരളാ പോലീസ് ഫെയ്സ് ബുക്ക് പേജിലൂടെ വ്യക്തമാക്കിട്ടുണ്ട്.എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേൽ നോട്ടത്തിൽ ഉള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിമൽ വി.എസ്, കമൽനാഥ് കെ.ആർ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ബി.റ്റി, സന്തോഷ് പി.എസ് എന്നിവരുമാണ് ഉള്ളത്.ടിക് ടോക് വീഡീയോകൾക്കായി ആശയങ്ങൾ കണ്ടെത്തി തിരകഥ ഒരുക്കുന്നതും വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുന്നതും ഇവർതന്നെയാണ്.ട്രോളുകളിലൂടെയും നർമ്മം നിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ കേരളാ പോലീസിന്റെ ഫെയ്സ് ബുക്ക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികം ഫോളോവർമാരുമായി ലോകത്തിലെ തന്നെ സംസ്ഥാനതല പോലീസ് പേജുകളിൽ ഒന്നാമതാണ് ### Headline : കേരളാ പോലീസ് ഇനി ടിക് ടോക്കിലും
169
കണ്ണൂർ: കേരളത്തിൽ പൗരത്വ ഭേദഗതി നിയമ രജിസ്ട്രേഷൻ തുടങ്ങിയെന്ന സ്വകാര്യ ചാനൽവാർത്ത വ്യാജമെന്ന് സർക്കാർ.രജിസ്ട്രേഷനുള്ള ഒരു അപേക്ഷയും പുറത്തിറക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇതിനുള്ള ഒരു നടപടിയും ചെയ്തിട്ടില്ല.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ വെബ്സൈറ്റിൽ അപേക്ഷ നൽകി അതിന്റെ പ്രിന്റ് കലക്ടറേറ്റിൽ കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.അതിൽ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല.അപേക്ഷ കലക്ടറേറ്റിൽ സ്വീകരിച്ചിട്ടില്ലെന്ന് എഡിഎമ്മും അറിയിച്ചു.കാഴ്ചവൈകല്യമുള്ള വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്ഷം തടവ്, സംഭവം കോഴിക്കോട് കണ്ണൂരിൽ പാകിസ്താൻ പൗരത്വമുള്ള ദമ്പതികളുടെ മകൻ അപേക്ഷ നൽകി എന്ന തരത്തിലാണ് സ്വകാര്യ ചാനലിൽ വാർത്ത വന്നത്.സംസ്ഥാനത്തും പൗരത്വ നിയമ ഭേദഗതി രജിസ്ട്രേഷന് തുടങ്ങിയതായതായാണ് റിപ്പോർട്ട് ' പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്ക്കാര് ആവര്ത്തിക്കുന്നതിനിടെയാണിത് വിവാദമായത്.ഇന്ത്യൻ പൗരത്വത്തിനായി കണ്ണൂര് കലക്ട്രേറ്റില് മൂന്നു സെറ്റ് അപേക്ഷകള് നല്കിയതായാണ് റിപ്പോര്ട്ട്.പാകിസ്താന് പൗരത്വമുള്ള ദമ്പതികളുടെ മകനാണ് അപേക്ഷിച്ചത്.പാക് പൗരത്വമുള്ള മാതാപിതാക്കള് 2008-ല് തിരിച്ചുപോയതിനെ തുടര്ന്നാണ് അപേക്ഷ സമര്പ്പിച്ചരിക്കുന്നത്.ജനുവരി 24-നായിരുന്നു രജിസ്ട്രേഷന് നടപടി.നിയമത്തിലെ ചട്ടങ്ങള് പുറത്തുവരും മുമ്പേ പുതിയ അപേക്ഷയില് 7-ാം നമ്പര് കോളത്തില് ഭേദഗതി വരുത്തിയിട്ടുണ്ട്.സിഎഎ പ്രകാരമുള്ള ഭേദഗതി, പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില് നിന്നാണോ, ഈ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, പാഴ്സി, ജൈന മതത്തിലാണോ എന്നീ ചോദ്യങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.ഇതുവരെ ഇങ്ങനെയൊരു ചോദ്യമോ കോളമോ ഉണ്ടായിരുന്നില്ല.അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില് സര്ക്കാര് ഇടപെട്ട് വ്യക്തത വരുത്തുമെന്ന് എം.എം ആരിഫ് എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
പൗരത്വ ഭേദഗതി നിയമ രജിസ്ട്രേഷൻ തുടങ്ങിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
https://malayalam.oneindia.com/news/kannur/chief-ministers-office-denies-nrc-registration-from-kannur-241195.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: കേരളത്തിൽ പൗരത്വ ഭേദഗതി നിയമ രജിസ്ട്രേഷൻ തുടങ്ങിയെന്ന സ്വകാര്യ ചാനൽവാർത്ത വ്യാജമെന്ന് സർക്കാർ.രജിസ്ട്രേഷനുള്ള ഒരു അപേക്ഷയും പുറത്തിറക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇതിനുള്ള ഒരു നടപടിയും ചെയ്തിട്ടില്ല.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ വെബ്സൈറ്റിൽ അപേക്ഷ നൽകി അതിന്റെ പ്രിന്റ് കലക്ടറേറ്റിൽ കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.അതിൽ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല.അപേക്ഷ കലക്ടറേറ്റിൽ സ്വീകരിച്ചിട്ടില്ലെന്ന് എഡിഎമ്മും അറിയിച്ചു.കാഴ്ചവൈകല്യമുള്ള വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്ഷം തടവ്, സംഭവം കോഴിക്കോട് കണ്ണൂരിൽ പാകിസ്താൻ പൗരത്വമുള്ള ദമ്പതികളുടെ മകൻ അപേക്ഷ നൽകി എന്ന തരത്തിലാണ് സ്വകാര്യ ചാനലിൽ വാർത്ത വന്നത്.സംസ്ഥാനത്തും പൗരത്വ നിയമ ഭേദഗതി രജിസ്ട്രേഷന് തുടങ്ങിയതായതായാണ് റിപ്പോർട്ട് ' പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്ക്കാര് ആവര്ത്തിക്കുന്നതിനിടെയാണിത് വിവാദമായത്.ഇന്ത്യൻ പൗരത്വത്തിനായി കണ്ണൂര് കലക്ട്രേറ്റില് മൂന്നു സെറ്റ് അപേക്ഷകള് നല്കിയതായാണ് റിപ്പോര്ട്ട്.പാകിസ്താന് പൗരത്വമുള്ള ദമ്പതികളുടെ മകനാണ് അപേക്ഷിച്ചത്.പാക് പൗരത്വമുള്ള മാതാപിതാക്കള് 2008-ല് തിരിച്ചുപോയതിനെ തുടര്ന്നാണ് അപേക്ഷ സമര്പ്പിച്ചരിക്കുന്നത്.ജനുവരി 24-നായിരുന്നു രജിസ്ട്രേഷന് നടപടി.നിയമത്തിലെ ചട്ടങ്ങള് പുറത്തുവരും മുമ്പേ പുതിയ അപേക്ഷയില് 7-ാം നമ്പര് കോളത്തില് ഭേദഗതി വരുത്തിയിട്ടുണ്ട്.സിഎഎ പ്രകാരമുള്ള ഭേദഗതി, പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില് നിന്നാണോ, ഈ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, പാഴ്സി, ജൈന മതത്തിലാണോ എന്നീ ചോദ്യങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.ഇതുവരെ ഇങ്ങനെയൊരു ചോദ്യമോ കോളമോ ഉണ്ടായിരുന്നില്ല.അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില് സര്ക്കാര് ഇടപെട്ട് വ്യക്തത വരുത്തുമെന്ന് എം.എം ആരിഫ് എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു ### Headline : പൗരത്വ ഭേദഗതി നിയമ രജിസ്ട്രേഷൻ തുടങ്ങിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
170
തിരുവനന്തപുരം: കോണ്ഗ്രസില് പുതിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിലപാട് കര്ശനമാക്കുന്നു.യുവ എംഎല്എമാര്ക്കെതിരെ വാളെടുത്തിരിക്കുകയാണ് അദ്ദേഹം.പാര്ട്ടി നടത്തിയ രാജ്ഭവന് മാര്ച്ചിന് വരാതെ മുങ്ങിയ എംഎല്എമാരോട് എഐസിസി നിര്ദ്ദേശ പ്രകാരം വിശദീകരണം തേടിയിരിക്കുകയാണ് അദ്ദേഹം.നേതാക്കളെ മുഴുവന് ഞെട്ടിക്കുന്ന തീരുമാനമാണിത്.ആരും പാര്ട്ടിയേക്കാള് വലിയവരല്ലെന്നും മുല്ലപ്പള്ളി ഓര്മിപ്പിച്ചു.അതേസമയം നാവായിക്കുളം തദ്ദേശ ഉപതിരഞ്ഞെടുപ്പ് തോല്വിയില് ഡിസിസിക്ക് കാരണം കാണിക്കല് നോട്ടീസും അദ്ദേഹം അയച്ചിട്ടുണ്ട്.അതേസമയം കോണ്ഗ്രസിന് ഇനി പഴയ നയം ആവശ്യമില്ലെന്നും അച്ചടക്കമാണ് പാര്ട്ടിക്ക് വേണ്ടതെന്ന ഓര്മപ്പെടുത്തലാണ് മുല്ലപ്പള്ളി നല്കുന്നത്.അധികാര ദല്ലാളന്മാരെ പാര്ട്ടിക്ക് വേണ്ടെന്നും പ്രവര്ത്തിക്കാത്തവര് പുറത്തുപോകുമെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.ആരെയും ചുമന്ന് നടക്കേണ്ട ഉത്തരവാദിത്തം കോണ്ഗ്രസിനിന് ഇല്ലെന്നും എല്ലാവരും പാര്ട്ടിക്ക് താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.ശബരീനാഥന് എംഎല്എയെ വേദിയിലിരുത്തിയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്ശനം.റാഫേല് അഴിമതിക്കെതിരെ കോണ്ഗ്രസ് നടത്തിയ മാര്ച്ചിലാണ് നേതാക്കള് മുങ്ങിയത്.യുഡിഎഫ് രണ്ട് പതിറ്റാണ്ടായി വിജയിച്ച് വരുന്ന നാവായിക്കുളം പഞ്ചായത്ത് വാര്ഡില് അപ്രതീക്ഷിത തോല്വിയായിരുന്നു ഉണ്ടായത്.ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് എത്തിയത്.ഇത് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.നാവായിക്കുളത്ത് ഒരുപാട് ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരൊക്കെ മറ്റെവിടെയോ നിശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി പറയുന്നു.ഒക്ടോബര് 15ന് പാര്ട്ടി സമ്മേളനം നടക്കുന്നുണ്ട്.ആത്മാഭിമാനമുള്ള എല്ലാ പാര്ട്ടി പ്രവര്ത്തകരും അതില് പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിലെ പാര്ട്ടി പ്രവര്ത്തനങ്ങള് ഉന്നതതലത്തില് നിരീക്ഷിക്കപ്പെടുന്നുണ്ട്.അതുകൊണ്ടാണ് നേതാക്കളോട് ഹൈക്കമാന്ഡ് വിശദീകരണം ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു
യുവ എംഎല്എമാര്ക്കെതിരെ വാളെടുത്ത് മുല്ലപ്പള്ളി... മാര്ച്ചില് പങ്കെടുക്കാത്തതിന് വിശദീകരണം തേടി
https://malayalam.oneindia.com/news/kerala/show-cause-notice-sent-to-congress-youth-mlas-211689.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കോണ്ഗ്രസില് പുതിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിലപാട് കര്ശനമാക്കുന്നു.യുവ എംഎല്എമാര്ക്കെതിരെ വാളെടുത്തിരിക്കുകയാണ് അദ്ദേഹം.പാര്ട്ടി നടത്തിയ രാജ്ഭവന് മാര്ച്ചിന് വരാതെ മുങ്ങിയ എംഎല്എമാരോട് എഐസിസി നിര്ദ്ദേശ പ്രകാരം വിശദീകരണം തേടിയിരിക്കുകയാണ് അദ്ദേഹം.നേതാക്കളെ മുഴുവന് ഞെട്ടിക്കുന്ന തീരുമാനമാണിത്.ആരും പാര്ട്ടിയേക്കാള് വലിയവരല്ലെന്നും മുല്ലപ്പള്ളി ഓര്മിപ്പിച്ചു.അതേസമയം നാവായിക്കുളം തദ്ദേശ ഉപതിരഞ്ഞെടുപ്പ് തോല്വിയില് ഡിസിസിക്ക് കാരണം കാണിക്കല് നോട്ടീസും അദ്ദേഹം അയച്ചിട്ടുണ്ട്.അതേസമയം കോണ്ഗ്രസിന് ഇനി പഴയ നയം ആവശ്യമില്ലെന്നും അച്ചടക്കമാണ് പാര്ട്ടിക്ക് വേണ്ടതെന്ന ഓര്മപ്പെടുത്തലാണ് മുല്ലപ്പള്ളി നല്കുന്നത്.അധികാര ദല്ലാളന്മാരെ പാര്ട്ടിക്ക് വേണ്ടെന്നും പ്രവര്ത്തിക്കാത്തവര് പുറത്തുപോകുമെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.ആരെയും ചുമന്ന് നടക്കേണ്ട ഉത്തരവാദിത്തം കോണ്ഗ്രസിനിന് ഇല്ലെന്നും എല്ലാവരും പാര്ട്ടിക്ക് താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.ശബരീനാഥന് എംഎല്എയെ വേദിയിലിരുത്തിയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്ശനം.റാഫേല് അഴിമതിക്കെതിരെ കോണ്ഗ്രസ് നടത്തിയ മാര്ച്ചിലാണ് നേതാക്കള് മുങ്ങിയത്.യുഡിഎഫ് രണ്ട് പതിറ്റാണ്ടായി വിജയിച്ച് വരുന്ന നാവായിക്കുളം പഞ്ചായത്ത് വാര്ഡില് അപ്രതീക്ഷിത തോല്വിയായിരുന്നു ഉണ്ടായത്.ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് എത്തിയത്.ഇത് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.നാവായിക്കുളത്ത് ഒരുപാട് ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരൊക്കെ മറ്റെവിടെയോ നിശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി പറയുന്നു.ഒക്ടോബര് 15ന് പാര്ട്ടി സമ്മേളനം നടക്കുന്നുണ്ട്.ആത്മാഭിമാനമുള്ള എല്ലാ പാര്ട്ടി പ്രവര്ത്തകരും അതില് പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിലെ പാര്ട്ടി പ്രവര്ത്തനങ്ങള് ഉന്നതതലത്തില് നിരീക്ഷിക്കപ്പെടുന്നുണ്ട്.അതുകൊണ്ടാണ് നേതാക്കളോട് ഹൈക്കമാന്ഡ് വിശദീകരണം ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു ### Headline : യുവ എംഎല്എമാര്ക്കെതിരെ വാളെടുത്ത് മുല്ലപ്പള്ളി... മാര്ച്ചില് പങ്കെടുക്കാത്തതിന് വിശദീകരണം തേടി
171
ഭോപ്പാല്: ആര്എസ്എസ് സൈദ്ധാന്തികന് വി ഡി സവര്ക്കറുടെ ചിത്രമടങ്ങിയ നോട്ട്ബുക്കുകള് സ്കൂളില് വിതരണം ചെയ്യാന് അനുവദിച്ച പ്രിന്സിപ്പലിന് സസ്പെന്ഷന്.രത്ലാം ജില്ലയിലെ മാല്വാസയിലെ സര്ക്കാര് സ്കൂളിലെ പ്രിന്സിപ്പലിനെയാണ് മധ്യപ്രദേശ് സര്ക്കാര് സസ്പെന്ഡ് ചെയ്തത്.ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികന്റെ ചിത്രങ്ങളുള്ള നോട്ട്ബുക്കുകള് സ്കൂള് വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്യാനായി ഒരു സംഘടനയ്ക്ക് അനുവാദം നല്കിയതിനാണ് സസ്പെന്ഷന്.ചൊവ്വാഴ്ച രാത്രിയാണ് പ്രിന്സിപ്പല് ആര് എന് കെരാവത്തിനെ സസ്പെന്ഡ് ചെയ്തത്.സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് സസ്പെന്ഷന്.എപ്പോഴും ഇന്ദിരയ്ക്കൊപ്പമാണ് നിന്നത്..കോണ്ഗ്രസുകാര് വേദനിക്കേണ്ടതില്ലെന്ന് സഞ്ജയ് റാവത്ത്!! അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഉജ്ജൈന് ഡിവിഷണല് കമ്മീഷണറാണ് സസ്പെന്ഷന് ഉത്തരവിട്ടതെന്ന് രത്ലാം ജില്ലാ വിദ്യാഭ്യാസ ഓഫീസര് കെ സി ശര്മ്മ പറഞ്ഞു.കഴിഞ്ഞ വര്ഷം നവംബര് നാലിനാണ് വീര് സവര്ക്കര് മഞ്ച് എന്ന സംഘടന സര്ക്കാര് ഹൈസ്കൂളിലെ വിദ്യാര്ത്ഥികള്ക്ക് സൗജന്യമായി നോട്ട് ബുക്കുകള് വിതരണം ചെയ്തത്.നോട്ട്ബുക്കുകളുടെ പുറംചട്ടയില് സവര്ക്കറുടെ ചിത്രം പതിച്ചിരുന്നു.ഇതേതുടര്ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് കേരാവത്തിന് നോട്ടീസ് നല്കി.ഇതിന് നല്കിയ മറുപടിയുടെ അടിസ്ഥാനത്തില് ഡിവിഷണല് കമ്മീഷണര്ക്ക് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചു.തുടര്ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നും ശര്മ്മ കൂട്ടിച്ചേര്ത്തു.അതേസമയം മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് സംഭവത്തില് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.നിസ്സാരമായ സംഭവത്തില് കമല്നാഥ് സര്ക്കാര് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.വീര സവര്ക്കറിനോടുള്ള വിദ്വേഷം കമല്നാഥിനെ പൂര്ണമായും അന്ധനാക്കിയിരിക്കുകയാണ്.കോണ്ഗ്രസ് സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില് അദ്ദേഹം രാജ്യത്തെ മികച്ച വ്യക്തിത്വങ്ങളെ അപമാനിക്കുന്നു.അദ്ദേഹത്തിന്റെ പ്രവൃത്തിയില് സംസ്ഥാനം ലജ്ജിക്കുന്നതായും ചൗഹാന് കൂട്ടിച്ചേര്ത്തു.എന്നാല് നടപടി അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് ഭരണകക്ഷികളുടെ അഭിപ്രായം
സവര്ക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകള് വിതരണം ചെയ്തു: സ്കൂള് പ്രിന്സിപ്പല് സസ്പെന്ഷനില്
https://malayalam.oneindia.com/news/india/school-principal-suspended-over-in-savarker-s-picture-in-notebook-240400.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: ആര്എസ്എസ് സൈദ്ധാന്തികന് വി ഡി സവര്ക്കറുടെ ചിത്രമടങ്ങിയ നോട്ട്ബുക്കുകള് സ്കൂളില് വിതരണം ചെയ്യാന് അനുവദിച്ച പ്രിന്സിപ്പലിന് സസ്പെന്ഷന്.രത്ലാം ജില്ലയിലെ മാല്വാസയിലെ സര്ക്കാര് സ്കൂളിലെ പ്രിന്സിപ്പലിനെയാണ് മധ്യപ്രദേശ് സര്ക്കാര് സസ്പെന്ഡ് ചെയ്തത്.ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികന്റെ ചിത്രങ്ങളുള്ള നോട്ട്ബുക്കുകള് സ്കൂള് വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്യാനായി ഒരു സംഘടനയ്ക്ക് അനുവാദം നല്കിയതിനാണ് സസ്പെന്ഷന്.ചൊവ്വാഴ്ച രാത്രിയാണ് പ്രിന്സിപ്പല് ആര് എന് കെരാവത്തിനെ സസ്പെന്ഡ് ചെയ്തത്.സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് സസ്പെന്ഷന്.എപ്പോഴും ഇന്ദിരയ്ക്കൊപ്പമാണ് നിന്നത്..കോണ്ഗ്രസുകാര് വേദനിക്കേണ്ടതില്ലെന്ന് സഞ്ജയ് റാവത്ത്!! അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഉജ്ജൈന് ഡിവിഷണല് കമ്മീഷണറാണ് സസ്പെന്ഷന് ഉത്തരവിട്ടതെന്ന് രത്ലാം ജില്ലാ വിദ്യാഭ്യാസ ഓഫീസര് കെ സി ശര്മ്മ പറഞ്ഞു.കഴിഞ്ഞ വര്ഷം നവംബര് നാലിനാണ് വീര് സവര്ക്കര് മഞ്ച് എന്ന സംഘടന സര്ക്കാര് ഹൈസ്കൂളിലെ വിദ്യാര്ത്ഥികള്ക്ക് സൗജന്യമായി നോട്ട് ബുക്കുകള് വിതരണം ചെയ്തത്.നോട്ട്ബുക്കുകളുടെ പുറംചട്ടയില് സവര്ക്കറുടെ ചിത്രം പതിച്ചിരുന്നു.ഇതേതുടര്ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് കേരാവത്തിന് നോട്ടീസ് നല്കി.ഇതിന് നല്കിയ മറുപടിയുടെ അടിസ്ഥാനത്തില് ഡിവിഷണല് കമ്മീഷണര്ക്ക് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചു.തുടര്ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നും ശര്മ്മ കൂട്ടിച്ചേര്ത്തു.അതേസമയം മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് സംഭവത്തില് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.നിസ്സാരമായ സംഭവത്തില് കമല്നാഥ് സര്ക്കാര് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.വീര സവര്ക്കറിനോടുള്ള വിദ്വേഷം കമല്നാഥിനെ പൂര്ണമായും അന്ധനാക്കിയിരിക്കുകയാണ്.കോണ്ഗ്രസ് സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില് അദ്ദേഹം രാജ്യത്തെ മികച്ച വ്യക്തിത്വങ്ങളെ അപമാനിക്കുന്നു.അദ്ദേഹത്തിന്റെ പ്രവൃത്തിയില് സംസ്ഥാനം ലജ്ജിക്കുന്നതായും ചൗഹാന് കൂട്ടിച്ചേര്ത്തു.എന്നാല് നടപടി അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് ഭരണകക്ഷികളുടെ അഭിപ്രായം ### Headline : സവര്ക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകള് വിതരണം ചെയ്തു: സ്കൂള് പ്രിന്സിപ്പല് സസ്പെന്ഷനില്
172
കെ.പി.സി.സി രാഷ്ര്ടീയ കാര്യ സമിതിയുടെ വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാക്കളായ വക്കം പുരുഷോത്തമനും കെ.സുധാകരൻ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സപ്തതി ആഘോഷത്തിനെത്തി.കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിയേയും അപഹസിച്ച വെള്ളാപ്പള്ളിയുടെ സപ്തതി ചടങ്ങിൽ കോൺഗ്രസുകാർ ആരും പങ്കെടുക്കരുതെന്ന് നേതൃത്വം തീരുമാനിച്ചിരുന്നു.എന്നാൽ വക്കവും സുധാകരനും ചടങ്ങിൽ പങ്കെടുക്കുകയും വെള്ളാപ്പള്ളിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.വെള്ളാപ്പള്ളി സോണിയാ ഗാന്ധിയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ സുധാകരൻ അനാച്ഛാദനം ചെയ്തു.ആഘോഷപരിപാടികളുടെ ഉദ്ഘാടനം കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യരാണ് നിർവ്വഹിച്ചത്.മറുപുറം ഃ യോഗത്തിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി കൃഷ്ണകുമാർ ഒരു രഹസ്യം വേദിയിൽ പരസ്യമാക്കി.നമ്മുടെ പ്രതിരോധൻ എ.കെ ആന്റണിയും മണിശങ്കറും നല്ല അടുപ്പത്തിലാണെന്ന്.ഒപ്പം വേദിയിലുണ്ടായിരുന്ന ധനമന്ത്രിയുടെ വക മറ്റൊന്ന്, താനല്ല മണിശങ്കറെ കൊണ്ടുവന്നതെന്ന്.ചെന്നിത്തലയും ഉമ്മനുമെല്ലാം ഇപ്പോൾ കേരളമെന്ന ഇട്ടാവട്ടത്ത് കിടന്ന് കളിക്കുന്നവരല്ലേ..." അതുപോലാണോ ഡൽഹിയിൽ.മാഡത്തിനൊപ്പമുള്ള ഫോട്ടോവരെ കോൺഗ്രസുകാരനെ കൊണ്ട് അനാച്ഛാദനം ചെയ്യിപ്പിച്ചുകളഞ്ഞില്ലേ..." വെറുതെ വേലിത്തർക്കം പറഞ്ഞിരുന്നാൽ കാര്യമില്ലെന്ന് വക്കത്തിനും സുധാകരനും തോന്നിയതിൽ എന്താ തെറ്റ്... ആന്റണി വഴി മണിശങ്കർ കണിച്ചുകുളങ്ങരയിലേക്ക്... എന്തോ മണക്കുന്നു..അഭിപ്രായങ്ങൾ
വിലക്ക് ലംഘിച്ച് സുധാകരനും വക്കവും വെള്ളാപ്പള്ളി സന്നിധിയിൽ
http://www.puzha.com/blog/news-news1_sept17_07/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കെ.പി.സി.സി രാഷ്ര്ടീയ കാര്യ സമിതിയുടെ വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാക്കളായ വക്കം പുരുഷോത്തമനും കെ.സുധാകരൻ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സപ്തതി ആഘോഷത്തിനെത്തി.കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിയേയും അപഹസിച്ച വെള്ളാപ്പള്ളിയുടെ സപ്തതി ചടങ്ങിൽ കോൺഗ്രസുകാർ ആരും പങ്കെടുക്കരുതെന്ന് നേതൃത്വം തീരുമാനിച്ചിരുന്നു.എന്നാൽ വക്കവും സുധാകരനും ചടങ്ങിൽ പങ്കെടുക്കുകയും വെള്ളാപ്പള്ളിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.വെള്ളാപ്പള്ളി സോണിയാ ഗാന്ധിയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ സുധാകരൻ അനാച്ഛാദനം ചെയ്തു.ആഘോഷപരിപാടികളുടെ ഉദ്ഘാടനം കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യരാണ് നിർവ്വഹിച്ചത്.മറുപുറം ഃ യോഗത്തിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി കൃഷ്ണകുമാർ ഒരു രഹസ്യം വേദിയിൽ പരസ്യമാക്കി.നമ്മുടെ പ്രതിരോധൻ എ.കെ ആന്റണിയും മണിശങ്കറും നല്ല അടുപ്പത്തിലാണെന്ന്.ഒപ്പം വേദിയിലുണ്ടായിരുന്ന ധനമന്ത്രിയുടെ വക മറ്റൊന്ന്, താനല്ല മണിശങ്കറെ കൊണ്ടുവന്നതെന്ന്.ചെന്നിത്തലയും ഉമ്മനുമെല്ലാം ഇപ്പോൾ കേരളമെന്ന ഇട്ടാവട്ടത്ത് കിടന്ന് കളിക്കുന്നവരല്ലേ..." അതുപോലാണോ ഡൽഹിയിൽ.മാഡത്തിനൊപ്പമുള്ള ഫോട്ടോവരെ കോൺഗ്രസുകാരനെ കൊണ്ട് അനാച്ഛാദനം ചെയ്യിപ്പിച്ചുകളഞ്ഞില്ലേ..." വെറുതെ വേലിത്തർക്കം പറഞ്ഞിരുന്നാൽ കാര്യമില്ലെന്ന് വക്കത്തിനും സുധാകരനും തോന്നിയതിൽ എന്താ തെറ്റ്... ആന്റണി വഴി മണിശങ്കർ കണിച്ചുകുളങ്ങരയിലേക്ക്... എന്തോ മണക്കുന്നു..അഭിപ്രായങ്ങൾ ### Headline : വിലക്ക് ലംഘിച്ച് സുധാകരനും വക്കവും വെള്ളാപ്പള്ളി സന്നിധിയിൽ
173
കണ്ണൂര്: നഴ്സിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാനാവാതെ പൊലിസ് ' യുവതിയെ തീവെച്ചുകൊന്ന ഭർത്താവും കൂട്ടുനിന്ന ബന്ധുക്കളുമാണ് ഒളിവിൽ പോയത്.ഇവർക്കു വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.ടിന്നർ ഉപയോഗിച്ച് പൊള്ളലേല്പ്പിച്ച ചാലാട് സ്വദേശിനിയും നഴ്സുമായ രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിട്ടും ഭര്ത്താവിനെ പിടികൂടാൻ കഴിയാത്ത പൊലിസിന്റെ നിഷ്ക്രിയത്വം വിവാദമായിരിക്കുകയാണ്.ട്രംപ് ആദ്യമായിട്ടാണ് ദരിദ്ര രാജ്യം സന്ദര്ശിക്കുന്നത്; പിന്നില് വന് ലക്ഷ്യം, വ്യത്യസ്തമായ ലേഖനം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭര്ത്താവ് സന്ദീപും ഇയാളുടെ മാതാപിതാക്കളും സഹോദരിയും ഉള്പ്പെടെയുള്ളവര് ഒളിവില് തുടരുകയാണ്.കൊടിയ പീഡനത്തിനൊടുവിലാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കൂടിയായ രാഖിയെ കൊലപ്പെടുത്തിയത്.കോഴിക്കോട് മെഡിക്കല് കോളേജില് ദിവസങ്ങളോളം നടന്ന ചികിത്സയ്ക്കൊടുവിലാണ് രാഖി മരിച്ചത്.ഈ സമയങ്ങളില് സന്ദീപ് ഇവിടെയുണ്ടായിരുന്നു.മരണപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് രാഖി സംസാരിക്കാന് തുടങ്ങിയത്.പൊള്ളലേല്പ്പിച്ച വിവരം പുറത്തു പറയാതിരിക്കാന് ഐസിയുവില് കയറിയും സന്ദീപ് സമ്മര്ദ്ദം ചെലുത്തിയിരുന്നു.ഭാര്യയുടെ മൊഴി തനിക്കെതിരാവുമെന്ന ഘട്ടത്തിലാണ് കുടുംബവുമായി ഒളിവില് പോയത്.തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്ന ഇവരെ തേടി പോലീസ് അന്വേഷണം നടന്നെങ്കിലും പിടികൂടാനായില്ല.ഭര്ത്താവ് സന്ദീപ് തിന്നര് ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്നാണ് രാഖി മജിസ്ട്രേറ്റിനു മുമ്പാകെ നല്കിയ മരണമൊഴിയില് പറയുന്നുണ്ട്.ആത്മഹത്യയാണെന്ന് വരുത്തി തീര്ക്കാന് വലിയ സമ്മര്ദ്ദമുണ്ടായെങ്കിലും മരണമൊഴി നിര്ണായകമായി.മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും ടിന്നര് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് രാഖി നൽകിയമരണ മൊഴി
കണ്ണൂരിൽ നഴ്സിന്റെ കൊലപാതകം: ഭർത്താവ് അടക്കമുള്ള പ്രതികളെ പിടികൂടാനാവാതെ പൊലിസ്
https://malayalam.oneindia.com/news/kannur/action-delayed-in-kannur-nurse-death-case-242650.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: നഴ്സിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാനാവാതെ പൊലിസ് ' യുവതിയെ തീവെച്ചുകൊന്ന ഭർത്താവും കൂട്ടുനിന്ന ബന്ധുക്കളുമാണ് ഒളിവിൽ പോയത്.ഇവർക്കു വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.ടിന്നർ ഉപയോഗിച്ച് പൊള്ളലേല്പ്പിച്ച ചാലാട് സ്വദേശിനിയും നഴ്സുമായ രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിട്ടും ഭര്ത്താവിനെ പിടികൂടാൻ കഴിയാത്ത പൊലിസിന്റെ നിഷ്ക്രിയത്വം വിവാദമായിരിക്കുകയാണ്.ട്രംപ് ആദ്യമായിട്ടാണ് ദരിദ്ര രാജ്യം സന്ദര്ശിക്കുന്നത്; പിന്നില് വന് ലക്ഷ്യം, വ്യത്യസ്തമായ ലേഖനം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭര്ത്താവ് സന്ദീപും ഇയാളുടെ മാതാപിതാക്കളും സഹോദരിയും ഉള്പ്പെടെയുള്ളവര് ഒളിവില് തുടരുകയാണ്.കൊടിയ പീഡനത്തിനൊടുവിലാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കൂടിയായ രാഖിയെ കൊലപ്പെടുത്തിയത്.കോഴിക്കോട് മെഡിക്കല് കോളേജില് ദിവസങ്ങളോളം നടന്ന ചികിത്സയ്ക്കൊടുവിലാണ് രാഖി മരിച്ചത്.ഈ സമയങ്ങളില് സന്ദീപ് ഇവിടെയുണ്ടായിരുന്നു.മരണപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് രാഖി സംസാരിക്കാന് തുടങ്ങിയത്.പൊള്ളലേല്പ്പിച്ച വിവരം പുറത്തു പറയാതിരിക്കാന് ഐസിയുവില് കയറിയും സന്ദീപ് സമ്മര്ദ്ദം ചെലുത്തിയിരുന്നു.ഭാര്യയുടെ മൊഴി തനിക്കെതിരാവുമെന്ന ഘട്ടത്തിലാണ് കുടുംബവുമായി ഒളിവില് പോയത്.തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്ന ഇവരെ തേടി പോലീസ് അന്വേഷണം നടന്നെങ്കിലും പിടികൂടാനായില്ല.ഭര്ത്താവ് സന്ദീപ് തിന്നര് ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്നാണ് രാഖി മജിസ്ട്രേറ്റിനു മുമ്പാകെ നല്കിയ മരണമൊഴിയില് പറയുന്നുണ്ട്.ആത്മഹത്യയാണെന്ന് വരുത്തി തീര്ക്കാന് വലിയ സമ്മര്ദ്ദമുണ്ടായെങ്കിലും മരണമൊഴി നിര്ണായകമായി.മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും ടിന്നര് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് രാഖി നൽകിയമരണ മൊഴി ### Headline : കണ്ണൂരിൽ നഴ്സിന്റെ കൊലപാതകം: ഭർത്താവ് അടക്കമുള്ള പ്രതികളെ പിടികൂടാനാവാതെ പൊലിസ്
174
കൊച്ചി: മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറ്.ജീവനക്കാർക്കൊപ്പം ഓഫീസിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്.ഡിഐജി ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം.തലയ്ക്ക് പരുക്കേറ്റ ജോർജ് അലക്സാണ്ടറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിഐടിയു ഗുണ്ടകളാണെന്ന് മുത്തൂറ്റ് മാനേജ്മെന്റ് ആരോപിച്ചു.വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്കൊരുങ്ങി സംസ്ഥാന സർക്കാർ; വിശദീകരിച്ച് മുഖ്യമന്ത്രി കാറിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്നു ജോർജ് അലക്സാണ്ടർ.കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് ആക്രമണം നടന്നത്.മുത്തൂറ്റ് ശാഖകൾ അടച്ച് പൂട്ടിയതിനും ജീവനക്കാരെ പിരിച്ചു വിട്ടതിനും എതിരെ കൊച്ചിയിലെ മുത്തൂറ്റ് ആസ്ഥാനത്ത് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്.കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു.ഈ സാഹചര്യത്തിൽ ഡിഐജി ഓഫീസിന് മുമ്പിൽ എല്ലാ ജീവനക്കാരും ഒത്തുകൂടിയ ശേഷം അവിടെ നിന്ന് ഒരുമിച്ച് പ്രത്യക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറുള്ളത്.ഇത്തരത്തിൽ ജീവനക്കാർക്കൊപ്പം ഓഫീസിലേക്ക് പോകാൻ എത്തിയപ്പോഴാണ് എംഡിക്ക് നേരെ ആക്രമണം ഉണ്ടായത്.ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.തുടർച്ചയായി സിഐടിയുവിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായെന്ന് ജോർജ് അലക്സാണ്ടറുടെ മകൻ ഈപ്പൻ അലക്സാണ്ടർ ആരോപിച്ചു.സംഭവം നടക്കുമ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ ഈപ്പൻ അലക്സാണ്ടർ ഉണ്ടായിരുന്നു.പിൻവശത്തെ ഗ്ലാസ് തകർന്നെങ്കിലും ഈപ്പൻ അലക്സാണ്ടറിന് പരുക്കേറ്റില്ല.ഇരുപതോളം പേർ കല്ലെറിഞ്ഞുവെന്നാണ് മാനേജ്മെന്റ് ആരോപിക്കുന്നത്.അതേ സമയം മുത്തൂറ്റ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തീരുമാനം എടുക്കുന്നത് മാനേജ്മെന്റാണെന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ ആരോപിച്ചു.എടുക്കുന്ന തീരുമാനങ്ങൾ മാനേജ്മെന്റ് നടപ്പിലാക്കുന്നില്ല.സമരം സമാധാനപരമായി പരിഹരിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മാനേജ്മെന്റ് തൊഴിലാളികളോട് സൗഹാർദ്ദപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് കല്ലേറിൽ പരുക്ക്, പിന്നിൽ സിഐടിയുവെന്ന് മാനേജ്മെന്റ്
https://malayalam.oneindia.com/news/kerala/muthoot-finance-md-george-alexander-attacked-239903.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറ്.ജീവനക്കാർക്കൊപ്പം ഓഫീസിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്.ഡിഐജി ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം.തലയ്ക്ക് പരുക്കേറ്റ ജോർജ് അലക്സാണ്ടറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിഐടിയു ഗുണ്ടകളാണെന്ന് മുത്തൂറ്റ് മാനേജ്മെന്റ് ആരോപിച്ചു.വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്കൊരുങ്ങി സംസ്ഥാന സർക്കാർ; വിശദീകരിച്ച് മുഖ്യമന്ത്രി കാറിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്നു ജോർജ് അലക്സാണ്ടർ.കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് ആക്രമണം നടന്നത്.മുത്തൂറ്റ് ശാഖകൾ അടച്ച് പൂട്ടിയതിനും ജീവനക്കാരെ പിരിച്ചു വിട്ടതിനും എതിരെ കൊച്ചിയിലെ മുത്തൂറ്റ് ആസ്ഥാനത്ത് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്.കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു.ഈ സാഹചര്യത്തിൽ ഡിഐജി ഓഫീസിന് മുമ്പിൽ എല്ലാ ജീവനക്കാരും ഒത്തുകൂടിയ ശേഷം അവിടെ നിന്ന് ഒരുമിച്ച് പ്രത്യക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറുള്ളത്.ഇത്തരത്തിൽ ജീവനക്കാർക്കൊപ്പം ഓഫീസിലേക്ക് പോകാൻ എത്തിയപ്പോഴാണ് എംഡിക്ക് നേരെ ആക്രമണം ഉണ്ടായത്.ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.തുടർച്ചയായി സിഐടിയുവിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായെന്ന് ജോർജ് അലക്സാണ്ടറുടെ മകൻ ഈപ്പൻ അലക്സാണ്ടർ ആരോപിച്ചു.സംഭവം നടക്കുമ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ ഈപ്പൻ അലക്സാണ്ടർ ഉണ്ടായിരുന്നു.പിൻവശത്തെ ഗ്ലാസ് തകർന്നെങ്കിലും ഈപ്പൻ അലക്സാണ്ടറിന് പരുക്കേറ്റില്ല.ഇരുപതോളം പേർ കല്ലെറിഞ്ഞുവെന്നാണ് മാനേജ്മെന്റ് ആരോപിക്കുന്നത്.അതേ സമയം മുത്തൂറ്റ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തീരുമാനം എടുക്കുന്നത് മാനേജ്മെന്റാണെന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ ആരോപിച്ചു.എടുക്കുന്ന തീരുമാനങ്ങൾ മാനേജ്മെന്റ് നടപ്പിലാക്കുന്നില്ല.സമരം സമാധാനപരമായി പരിഹരിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മാനേജ്മെന്റ് തൊഴിലാളികളോട് സൗഹാർദ്ദപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ### Headline : മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് കല്ലേറിൽ പരുക്ക്, പിന്നിൽ സിഐടിയുവെന്ന് മാനേജ്മെന്റ്
175
കൊച്ചി: ഗായകന് കെജെ യേശുദാസിന്റെ സഹോദരന് മരിച്ച നിലയില്.യേശുദാസിന്റെ സഹോദരനായ കെജെ ജസ്റ്റിനെ ആണ് കൊച്ചി കായലില് മരിച്ച നിലയില് കണ്ടെത്തിയിരിക്കുന്നത്.ജസ്റ്റിന് യേശുദാസിന്റെ ഇളയ സഹോദരനാണ്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കായലില് മൃതദേഹം കണ്ടെത്തിയത്.വല്ലാര്പാടം ഡിപി വേള്ഡിന് സമീപത്തുളള കായല് ഭാഗത്തായാണ് ജസ്റ്റിന്റെ മൃതദേഹം കിടന്നിരുന്നത്.ബുധനാഴ്ച രാത്രി ഏറെ വൈകിയും കാക്കനാടുളള വീട്ടിലേക്ക് ജസ്റ്റിന് എത്തിയിരുന്നില്ല.ഇതേത്തുടര്ന്ന് രാത്രി തന്നെ വീട്ടുകാര് പോലീസില് പരാതി നല്കി.തൃക്കാക്കര പോലീസ് സ്റ്റേഷനില് എത്തിയാണ് കുടുംബം പരാതി നല്കിയത്.ഇതിന് പിന്നാലെയാണ് ജസ്റ്റിന്റെ അതേ പ്രായത്തിലുളള ഒരാളുടെ മൃതദേഹം മുളവുകാട് സ്റ്റേഷന് പരിധിയില് വരുന്ന കായലില് നിന്നും കണ്ടെത്തിയ വിവരം തൃക്കാക്കര പോലീസിന് ലഭിക്കുന്നത്.എറണാകുളം ജനറല് ആശുപത്രിയില് ആയിരുന്നു ആളെ തിരിച്ചറിയാത്ത മൃതദേഹം സൂക്ഷിച്ചിരുന്നത്.ഇക്കാര്യം പോലീസ് ജസ്റ്റിന്റെ വീട്ടില് അറിയിച്ചു.തുടര്ന്ന് രാത്രി 11.30തോടുകൂടി ജസ്റ്റിന്റെ ബന്ധുക്കള് എറണാകുളം ജനറല് ആശുപത്രിയിലെത്തി.ജസ്റ്റിന്റെ ഭാര്യ ജിജിയുടെ സഹോദരങ്ങളാണ് കാണാതായ ജസ്റ്റിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞത്.ജസ്റ്റിന്റെ മരണകാരണം വ്യക്തമല്ല.എറണാകുളത്ത് കാക്കനാട് അത്താണിയിലാണ് ജസ്റ്റിനും കുടുംബവും താമസിക്കുന്നത്.ഇവിടെ സെന്റ് ആന്റണീസ് പളളിക്ക് സമീപം വാടകവീടെടുത്താണ് കഴിയുന്നത്.സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് ജസ്റ്റിന്.യേശുദാസിനെ കൂടാതെ ആന്റപ്പന്, മണി, ജയമ്മ, ബാബു, പുഷ്പ എന്നിവരും സഹോദരങ്ങളാണ്
ഗായകൻ യേശുദാസിന്റെ സഹോദരൻ ജസ്റ്റിൻ മരിച്ച നിലയിൽ, മൃതദേഹം കൊച്ചി കായലിൽ
https://malayalam.oneindia.com/news/india/singer-kj-yesudas-brother-found-dead-in-kochi-241579.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ഗായകന് കെജെ യേശുദാസിന്റെ സഹോദരന് മരിച്ച നിലയില്.യേശുദാസിന്റെ സഹോദരനായ കെജെ ജസ്റ്റിനെ ആണ് കൊച്ചി കായലില് മരിച്ച നിലയില് കണ്ടെത്തിയിരിക്കുന്നത്.ജസ്റ്റിന് യേശുദാസിന്റെ ഇളയ സഹോദരനാണ്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കായലില് മൃതദേഹം കണ്ടെത്തിയത്.വല്ലാര്പാടം ഡിപി വേള്ഡിന് സമീപത്തുളള കായല് ഭാഗത്തായാണ് ജസ്റ്റിന്റെ മൃതദേഹം കിടന്നിരുന്നത്.ബുധനാഴ്ച രാത്രി ഏറെ വൈകിയും കാക്കനാടുളള വീട്ടിലേക്ക് ജസ്റ്റിന് എത്തിയിരുന്നില്ല.ഇതേത്തുടര്ന്ന് രാത്രി തന്നെ വീട്ടുകാര് പോലീസില് പരാതി നല്കി.തൃക്കാക്കര പോലീസ് സ്റ്റേഷനില് എത്തിയാണ് കുടുംബം പരാതി നല്കിയത്.ഇതിന് പിന്നാലെയാണ് ജസ്റ്റിന്റെ അതേ പ്രായത്തിലുളള ഒരാളുടെ മൃതദേഹം മുളവുകാട് സ്റ്റേഷന് പരിധിയില് വരുന്ന കായലില് നിന്നും കണ്ടെത്തിയ വിവരം തൃക്കാക്കര പോലീസിന് ലഭിക്കുന്നത്.എറണാകുളം ജനറല് ആശുപത്രിയില് ആയിരുന്നു ആളെ തിരിച്ചറിയാത്ത മൃതദേഹം സൂക്ഷിച്ചിരുന്നത്.ഇക്കാര്യം പോലീസ് ജസ്റ്റിന്റെ വീട്ടില് അറിയിച്ചു.തുടര്ന്ന് രാത്രി 11.30തോടുകൂടി ജസ്റ്റിന്റെ ബന്ധുക്കള് എറണാകുളം ജനറല് ആശുപത്രിയിലെത്തി.ജസ്റ്റിന്റെ ഭാര്യ ജിജിയുടെ സഹോദരങ്ങളാണ് കാണാതായ ജസ്റ്റിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞത്.ജസ്റ്റിന്റെ മരണകാരണം വ്യക്തമല്ല.എറണാകുളത്ത് കാക്കനാട് അത്താണിയിലാണ് ജസ്റ്റിനും കുടുംബവും താമസിക്കുന്നത്.ഇവിടെ സെന്റ് ആന്റണീസ് പളളിക്ക് സമീപം വാടകവീടെടുത്താണ് കഴിയുന്നത്.സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് ജസ്റ്റിന്.യേശുദാസിനെ കൂടാതെ ആന്റപ്പന്, മണി, ജയമ്മ, ബാബു, പുഷ്പ എന്നിവരും സഹോദരങ്ങളാണ് ### Headline : ഗായകൻ യേശുദാസിന്റെ സഹോദരൻ ജസ്റ്റിൻ മരിച്ച നിലയിൽ, മൃതദേഹം കൊച്ചി കായലിൽ
176
ബിജെപിക്ക് പിന്നാലെ ഉപയോക്താക്കളില് നിന്നും വിവരം ചോര്ത്തുന്നെന്ന പരാതിയെ തുടര്ന്ന് കോണ്ഗ്രസിന്റെ ഔദ്യോഗിക ആപ്ലിക്കേഷന് ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് നീക്കം ചെയ്തിരുന്നു.ഇതിന് പിന്നാലെ ആപ് പിന്വലിച്ചതിനുള്ള വിശദീകരണത്തില് പണി മേടിച്ചിരിക്കുകയാണ് കോണ്ഗ്രസ്.വിത്ത് ഐഎന്സി എന്ന ഔദ്യോഗിക ആപ്ലിക്കേഷനാണ് ഇപ്പോള് കോണ്ഗ്രസ് പ്ലേസ്റ്റോറില് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.പാര്ട്ടിയില് അംഗത്വം നേടുന്നതിന് വേണ്ടിയാണ് ഈ ആപ് തയ്യാറാക്കിയതെന്നും എന്നാല് കഴിഞ്ഞ അഞ്ച് മാസമായി ആരും ആപ് ഉപയോഗിക്കുന്നില്ലെന്നും അതാണ് ആപ് നീക്കം ചെയ്യാന് കാരണമെന്നുമാണ് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയുടെ വിശദീകരണം.ആപ്പില് ലിങ്ക് നല്കിയ യുആര്എല്ആയ..ഇപ്പോള് പ്രവര്ത്തിക്കുന്നില്ലെന്നാണ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.എന്നാല് ഈ യുആര്എല് നേരത്തേ തന്നെ തങ്ങള് മാറ്റിയിരുന്നെന്നും ഇതിന് പകരം..എന്ന യുആർഎല്ലിലേക്കു പോകണമെന്നു നിർദേശിക്കുന്നുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി.സമൂഹമാധ്യമങ്ങള് വഴിയുള്ള അപ്ഡേറ്റുകള് മാത്രമാണ് ഇപ്പോള് ആപ് വഴി നടത്തുന്നത്.എന്നാല് തെറ്റായ യുആര്എല് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ കോണ്ഗ്രസിനെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നതിനാലാണ് ഇപ്പോള് പ്ലേ സ്റ്റോറില് നിന്ന് ആപ്ലിക്കേഷന് നീക്കം ചെയ്യേണ്ടതായി വന്നതെന്നും കോണ്ഗ്രസ് വ്യക്തമാക്കി.സിംഗപ്പൂരിലെ ചില സ്ഥാപനങ്ങള്ക്ക് അനധികൃതമായി യൂസേഴ്സ് ഡാറ്റ പങ്കുവെച്ചെന്ന് ആരോപണം ഉയര്ന്നതോടെയാണ് കോണ്ഗ്രസ് തങ്ങളുടെ ആപ് നീക്കം ചെയ്തത്.ബിജെപിയായിരുന്നു കോണ്ഗ്രസിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്.കോണ്ഗ്രസ് ആപ്പിന്റെ സെര്വര് സിംഗപ്പൂരിലാണെന്ന് തെളിയിക്കുന്ന സ്ക്രീന്ഷോട്ട് സഹിതമായിരുന്നു ബിജെപിയുടെ പ്രചാരണം.അതേസമയം നേരത്തെ നരേന്ദ്ര മോദി ആപ്ലിക്കേഷന് ഡിലീറ്റ് ചെയ്യാന് ആഹ്വാനം ചെയ്ത രാഹുല് ഗാന്ധിക്ക് കിട്ടിയ എട്ടിന്റെ പണിയാണിതെന്ന് പരിഹാസമുയര്ന്നിട്ടുണ്ട്
കോണ്ഗ്രസ് ആപ്പില് ആളുകള് കയറുന്നില്ലെന്ന്..ആപ് പിന്വലിച്ചതിനുള്ള കാരണം വിശദീകരിച്ച് കോണ്ഗ്രസ്
https://malayalam.oneindia.com/news/india/report-congress-explain-why-they-removed-with-inc-app-from-google-playstore-196176.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബിജെപിക്ക് പിന്നാലെ ഉപയോക്താക്കളില് നിന്നും വിവരം ചോര്ത്തുന്നെന്ന പരാതിയെ തുടര്ന്ന് കോണ്ഗ്രസിന്റെ ഔദ്യോഗിക ആപ്ലിക്കേഷന് ഗൂഗിള് പ്ലേ സ്റ്റോറില് നിന്ന് നീക്കം ചെയ്തിരുന്നു.ഇതിന് പിന്നാലെ ആപ് പിന്വലിച്ചതിനുള്ള വിശദീകരണത്തില് പണി മേടിച്ചിരിക്കുകയാണ് കോണ്ഗ്രസ്.വിത്ത് ഐഎന്സി എന്ന ഔദ്യോഗിക ആപ്ലിക്കേഷനാണ് ഇപ്പോള് കോണ്ഗ്രസ് പ്ലേസ്റ്റോറില് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.പാര്ട്ടിയില് അംഗത്വം നേടുന്നതിന് വേണ്ടിയാണ് ഈ ആപ് തയ്യാറാക്കിയതെന്നും എന്നാല് കഴിഞ്ഞ അഞ്ച് മാസമായി ആരും ആപ് ഉപയോഗിക്കുന്നില്ലെന്നും അതാണ് ആപ് നീക്കം ചെയ്യാന് കാരണമെന്നുമാണ് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയുടെ വിശദീകരണം.ആപ്പില് ലിങ്ക് നല്കിയ യുആര്എല്ആയ..ഇപ്പോള് പ്രവര്ത്തിക്കുന്നില്ലെന്നാണ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.എന്നാല് ഈ യുആര്എല് നേരത്തേ തന്നെ തങ്ങള് മാറ്റിയിരുന്നെന്നും ഇതിന് പകരം..എന്ന യുആർഎല്ലിലേക്കു പോകണമെന്നു നിർദേശിക്കുന്നുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി.സമൂഹമാധ്യമങ്ങള് വഴിയുള്ള അപ്ഡേറ്റുകള് മാത്രമാണ് ഇപ്പോള് ആപ് വഴി നടത്തുന്നത്.എന്നാല് തെറ്റായ യുആര്എല് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ കോണ്ഗ്രസിനെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നതിനാലാണ് ഇപ്പോള് പ്ലേ സ്റ്റോറില് നിന്ന് ആപ്ലിക്കേഷന് നീക്കം ചെയ്യേണ്ടതായി വന്നതെന്നും കോണ്ഗ്രസ് വ്യക്തമാക്കി.സിംഗപ്പൂരിലെ ചില സ്ഥാപനങ്ങള്ക്ക് അനധികൃതമായി യൂസേഴ്സ് ഡാറ്റ പങ്കുവെച്ചെന്ന് ആരോപണം ഉയര്ന്നതോടെയാണ് കോണ്ഗ്രസ് തങ്ങളുടെ ആപ് നീക്കം ചെയ്തത്.ബിജെപിയായിരുന്നു കോണ്ഗ്രസിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്.കോണ്ഗ്രസ് ആപ്പിന്റെ സെര്വര് സിംഗപ്പൂരിലാണെന്ന് തെളിയിക്കുന്ന സ്ക്രീന്ഷോട്ട് സഹിതമായിരുന്നു ബിജെപിയുടെ പ്രചാരണം.അതേസമയം നേരത്തെ നരേന്ദ്ര മോദി ആപ്ലിക്കേഷന് ഡിലീറ്റ് ചെയ്യാന് ആഹ്വാനം ചെയ്ത രാഹുല് ഗാന്ധിക്ക് കിട്ടിയ എട്ടിന്റെ പണിയാണിതെന്ന് പരിഹാസമുയര്ന്നിട്ടുണ്ട് ### Headline : കോണ്ഗ്രസ് ആപ്പില് ആളുകള് കയറുന്നില്ലെന്ന്..ആപ് പിന്വലിച്ചതിനുള്ള കാരണം വിശദീകരിച്ച് കോണ്ഗ്രസ്
177
തിരുവനന്തപുരം: തിരുവനന്തപുരം റീജണല് ക്യാന്സര് സെന്ററില് നിന്നും രക്തം സ്വീകരിച്ച പെണ്കുട്ടിക്ക് എച്ച്ഐവി ബാധ.രക്താര്ബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ ഒന്പത് വയസ്സുകാരിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.രക്ഷിതാക്കളുടെ പരാതിയില് വിദഗ്ദ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.കഴിഞ്ഞ മാര്ച്ച് മുതല് പെണ്കുട്ടി ആര്സിസിയില് നിന്നും ചികിത്സ തേടുന്നുണ്ട്.ചികിത്സയുടെ ഭാഗമായുള്ള പരിശോധനയില് എച്ച്ഐവി കണ്ടെത്തിയിരുന്നില്ല.കുട്ടിയുടെ മാതാപിതാക്കള്ക്കും എച്ച്ഐവി ഇല്ല.നാല് തവണ പെണ്കുട്ടി കീമോ തെറാപ്പി നടത്തുകയും പലതവണയായി രക്തം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.അഞ്ചാമത്തെ കീമോയ്ക്ക് മുന്പുള്ള രക്ത പരിശോധനയിലാണ് എച്ച്ഐവി കണ്ടെത്തിയത്.ദിലീപിനെ രക്ഷപ്പെടുത്താൻ നീക്കം, വെറും ബലാത്സംഗശ്രമം! പിന്നിൽ ഇവർ..എംഎൽഎയുടെ ആരോപണം! ആര്സിസിയില് നിന്നും രക്തം നല്കിയതിലെ പിഴവാണ് എച്ച്ഐവിക്ക് കാരണമെന്ന് രക്ഷിതാക്കള് ആരോപിക്കുന്നു.മാതാപിതാക്കളുടെ പരാതിയില് മെഡിക്കല് കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജോയിന്റ് ഡിഎംഇ ഡോക്ടര് ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും സംഭവത്തില് അന്വേഷണം നടത്തും.അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാനാണ് ആരോഗ്യമന്ത്രി നിര്ദേശം നല്കിയിരിക്കുന്നത്.പെണ്കുട്ടിയുടെ മുഴുവന് ചികിത്സാ ചെലവും സര്ക്കാര് വഹിക്കുമെന്നും മന്ത്രി അറിയിച്ചു
ആര്സിസിയില് നിന്നും രക്തം സ്വീകരിച്ച പെണ്കുട്ടിക്ക് എച്ച്ഐവി.. വിദഗ്ധ അന്വേഷണത്തിന് ഉത്തരവ്
https://malayalam.oneindia.com/news/kerala/girl-diagnosed-with-hiv-during-rcc-blood-transmission-181405.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തിരുവനന്തപുരം റീജണല് ക്യാന്സര് സെന്ററില് നിന്നും രക്തം സ്വീകരിച്ച പെണ്കുട്ടിക്ക് എച്ച്ഐവി ബാധ.രക്താര്ബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ ഒന്പത് വയസ്സുകാരിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.രക്ഷിതാക്കളുടെ പരാതിയില് വിദഗ്ദ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.കഴിഞ്ഞ മാര്ച്ച് മുതല് പെണ്കുട്ടി ആര്സിസിയില് നിന്നും ചികിത്സ തേടുന്നുണ്ട്.ചികിത്സയുടെ ഭാഗമായുള്ള പരിശോധനയില് എച്ച്ഐവി കണ്ടെത്തിയിരുന്നില്ല.കുട്ടിയുടെ മാതാപിതാക്കള്ക്കും എച്ച്ഐവി ഇല്ല.നാല് തവണ പെണ്കുട്ടി കീമോ തെറാപ്പി നടത്തുകയും പലതവണയായി രക്തം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.അഞ്ചാമത്തെ കീമോയ്ക്ക് മുന്പുള്ള രക്ത പരിശോധനയിലാണ് എച്ച്ഐവി കണ്ടെത്തിയത്.ദിലീപിനെ രക്ഷപ്പെടുത്താൻ നീക്കം, വെറും ബലാത്സംഗശ്രമം! പിന്നിൽ ഇവർ..എംഎൽഎയുടെ ആരോപണം! ആര്സിസിയില് നിന്നും രക്തം നല്കിയതിലെ പിഴവാണ് എച്ച്ഐവിക്ക് കാരണമെന്ന് രക്ഷിതാക്കള് ആരോപിക്കുന്നു.മാതാപിതാക്കളുടെ പരാതിയില് മെഡിക്കല് കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജോയിന്റ് ഡിഎംഇ ഡോക്ടര് ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും സംഭവത്തില് അന്വേഷണം നടത്തും.അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാനാണ് ആരോഗ്യമന്ത്രി നിര്ദേശം നല്കിയിരിക്കുന്നത്.പെണ്കുട്ടിയുടെ മുഴുവന് ചികിത്സാ ചെലവും സര്ക്കാര് വഹിക്കുമെന്നും മന്ത്രി അറിയിച്ചു ### Headline : ആര്സിസിയില് നിന്നും രക്തം സ്വീകരിച്ച പെണ്കുട്ടിക്ക് എച്ച്ഐവി.. വിദഗ്ധ അന്വേഷണത്തിന് ഉത്തരവ്
178
്വാസികളുടെ യാത്രയ്ക്ക് തടസമുണ്ടാക്കുക, ഭീകരത പടര്ത്തി അവരെ പിന്തിരിപ്പിക്കാന് നോക്കുക തുടങ്ങിയ കാര്യങ്ങള് ശബരിമലക്ക്തന്നെ എതിരാണ് തിരുവനന്തപുരം: ശബരിമലയെ തകര്ക്കാനുള്ള ആര്എസ്എസ് നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ശബരിമലയെ കലാപഭൂമിയാക്കാനാണ് ആര്എസ്എസ് ശ്രമിക്കുന്നതെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും വിശ്വാസികള് സത്യം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.എല്ലാ ജാതിമത വിഭാഗങ്ങളിലുംപെട്ടവര്ക്ക് ഒരു പോലെ ദര്ശനം നടത്താന് കഴിയുന്നു എന്ന ശബരിമലയുടെ സവിശേഷതയില് അസഹിഷ്ണുതയുള്ളവരാണ് ആര്എസ്എസ് ഉള്പ്പെടെയുള്ള സംഘപരിവാര്.പല ഘട്ടങ്ങളില് ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന് അവര് ഇടപെട്ടിട്ടുണ്ട്.വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള് പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര് ശ്രമിച്ചിട്ടുണ്ട്.മലയരയ സമുദായം അടക്കമുള്ള ആദിവാസികള്ക്ക് ശബരിമല കാര്യത്തില് ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതില് സംഘപരിവാര് ശക്തികള് വഹിച്ച പങ്ക് എല്ലാവര്ക്കും അറിവുള്ളതാണ്.ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു.ആ ശ്രമങ്ങളുടെ പശ്ചാത്തലത്തില് വേണം ശബരിമലയെ തകര്ക്കാനുള്ള ഇപ്പോഴത്തെ ആര്എസ്എസ് നീക്കങ്ങളെയും കാണേണ്ടത് മുഖ്യമന്ത്രി പറഞ്ഞു.വിശ്വാസികളുടെ യാത്രയ്ക്ക് തടസമുണ്ടാക്കുക, ഭീകരത പടര്ത്തി അവരെ പിന്തിരിപ്പിക്കാന് നോക്കുക തുടങ്ങിയ കാര്യങ്ങള് ശബരിമലക്ക്തന്നെ എതിരാണ്.സവര്ണജാതിഭ്രാന്താല് പ്രേരിതമായ ഈ നീക്കങ്ങള് ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്ക്കാന് ഉദ്ദേശിച്ചിട്ടുള്ളതാണ്.ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളില് നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ് നീക്കം.ഇത് അനുവദിക്കുന്ന പ്രശ്നമില്ല.ക്രിമിനല് സംഘങ്ങളെ പുറത്ത്നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര് ഇപ്പോള് നടപ്പാക്കാന് നോക്കുന്നത്.എല്ലാ സത്യങ്ങളും വിശ്വാസികളും ഇത് തിരിച്ചറിയണമെന്നും ആര്എസ്എസ് നെ കലാപം സൃഷ്ടിക്കാന് അനുവദിക്കരുതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില് കുറിച്ചു
വിശ്വാസികള് സത്യം മനസിലാക്കണം; ശബരിമലയെ കലാപഭൂമിയാക്കാനുള്ള ആര്എസ്എസ് നീക്കം അനുവദിക്കില്ല; മുഖ്യമന്ത്രി
https://bignewskerala.com/2018/10/19/cm-facebook-post-about-sabarimala/21328/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്വാസികളുടെ യാത്രയ്ക്ക് തടസമുണ്ടാക്കുക, ഭീകരത പടര്ത്തി അവരെ പിന്തിരിപ്പിക്കാന് നോക്കുക തുടങ്ങിയ കാര്യങ്ങള് ശബരിമലക്ക്തന്നെ എതിരാണ് തിരുവനന്തപുരം: ശബരിമലയെ തകര്ക്കാനുള്ള ആര്എസ്എസ് നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ശബരിമലയെ കലാപഭൂമിയാക്കാനാണ് ആര്എസ്എസ് ശ്രമിക്കുന്നതെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും വിശ്വാസികള് സത്യം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.എല്ലാ ജാതിമത വിഭാഗങ്ങളിലുംപെട്ടവര്ക്ക് ഒരു പോലെ ദര്ശനം നടത്താന് കഴിയുന്നു എന്ന ശബരിമലയുടെ സവിശേഷതയില് അസഹിഷ്ണുതയുള്ളവരാണ് ആര്എസ്എസ് ഉള്പ്പെടെയുള്ള സംഘപരിവാര്.പല ഘട്ടങ്ങളില് ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന് അവര് ഇടപെട്ടിട്ടുണ്ട്.വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള് പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര് ശ്രമിച്ചിട്ടുണ്ട്.മലയരയ സമുദായം അടക്കമുള്ള ആദിവാസികള്ക്ക് ശബരിമല കാര്യത്തില് ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതില് സംഘപരിവാര് ശക്തികള് വഹിച്ച പങ്ക് എല്ലാവര്ക്കും അറിവുള്ളതാണ്.ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു.ആ ശ്രമങ്ങളുടെ പശ്ചാത്തലത്തില് വേണം ശബരിമലയെ തകര്ക്കാനുള്ള ഇപ്പോഴത്തെ ആര്എസ്എസ് നീക്കങ്ങളെയും കാണേണ്ടത് മുഖ്യമന്ത്രി പറഞ്ഞു.വിശ്വാസികളുടെ യാത്രയ്ക്ക് തടസമുണ്ടാക്കുക, ഭീകരത പടര്ത്തി അവരെ പിന്തിരിപ്പിക്കാന് നോക്കുക തുടങ്ങിയ കാര്യങ്ങള് ശബരിമലക്ക്തന്നെ എതിരാണ്.സവര്ണജാതിഭ്രാന്താല് പ്രേരിതമായ ഈ നീക്കങ്ങള് ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്ക്കാന് ഉദ്ദേശിച്ചിട്ടുള്ളതാണ്.ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളില് നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ് നീക്കം.ഇത് അനുവദിക്കുന്ന പ്രശ്നമില്ല.ക്രിമിനല് സംഘങ്ങളെ പുറത്ത്നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര് ഇപ്പോള് നടപ്പാക്കാന് നോക്കുന്നത്.എല്ലാ സത്യങ്ങളും വിശ്വാസികളും ഇത് തിരിച്ചറിയണമെന്നും ആര്എസ്എസ് നെ കലാപം സൃഷ്ടിക്കാന് അനുവദിക്കരുതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില് കുറിച്ചു ### Headline : വിശ്വാസികള് സത്യം മനസിലാക്കണം; ശബരിമലയെ കലാപഭൂമിയാക്കാനുള്ള ആര്എസ്എസ് നീക്കം അനുവദിക്കില്ല; മുഖ്യമന്ത്രി
179
ന്യൂ ഡ ൽ ഹി: മ ര ട് ഫ്ളാ റ്റ് കേ സി ൽ ഇ ന്നു സു പ്രീംകോ ട തി യി ൽ നി ർ ണാ യ ക ദി നം.ഫ്ളാറ്റുകള് പൊളിക്കാനുള്ള അന്ത്യശാസനം പാലിക്കാത്തതില് സുപ്രീംകോടതിയുടെ പ്രതികരണം ഇന്നറിയാം.നേരിട്ട് ഹാജരാകുന്നതില് നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി ടോം ജോസ് ഡല്ഹിയില് എത്തിയിട്ടുണ്ട്.പരിസ്ഥിതി ആഘാത പഠനം നടത്തുന്നതുവരെ പൊളിക്കല് നിര്ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നല്കിയ റിട്ട് ഹര്ജിയും കോടതിയുടെ മുന്പാകെയെത്തും.ഫ്ളാ റ്റു ക ൾ പൊ ളി ച്ച് അ തി ന്റെ റി പ്പോ ർ ട്ട് ന ൽ കാ ൻ സു പ്രീംകോ ട തി ഉ ത്ത ര വി ട്ട തി നു ശേ ഷം ഇ ന്നാ ണു കേ സ് പ രി ഗ ണി ക്കു ന്ന ത്.ജ സ്റ്റീ സ് അ രു ണ് മി ശ്ര അ ധ്യ ക്ഷ നാ യ ബെ ഞ്ച് 17-ാമ ത്തെ കേ സാ യാണ് ഇ തു പ രി ഗ ണി ക്കുക.ഈ മാസം ഇരുപതിനകം ഫ്ലാറ്റുകള് പൊളിച്ച് റിപ്പോര്ട്ട് നല്കാനുള്ള അന്ത്യശാസനം പാലിക്കപ്പെടാതെയാണ് മരട് കേസ് വീണ്ടും സുപ്രീംകോടതിയുടെ മുന്പാകെയെത്തുന്നത്.പലതവണ നല്കിയ മുന്നറിയിപ്പുകള്ക്ക് ശേഷവും വിധിനടപ്പിലാക്കാത്തതില് ജസ്റ്റിസ് അരുണ് മിശ്രയുടെ ബെഞ്ച് ഏത് തരത്തില് പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.ത ങ്ങ ളു ടെ ഭാ ഗം കേ ൾ ക്കാ തെ യാ ണ് സു പ്രീം കോ ട തി നി യോ ഗി ച്ച സ മി തി റി പ്പോ ർ ട്ട് ന ൽ കി യ തെ ന്നു ള്ള ഫ്ളാ റ്റു ട മ ക ളു ടെ ഹ ർ ജി യും ഫ്ളാ റ്റു ക ൾ പൊ ളി ക്കു ന്ന തി നു മു ന്പ് പ രി സ്ഥി തി ആ ഘാ ത പ ഠ നം ന ട ത്ത ണ മെ ന്ന സ മീ പ വാ സി യു ടെ ഹ ർ ജി യും കോ ട തി യു ടെ പ രി ഗ ണ ന യി ലു ണ്ട്.കൂ ടാ തെ, കോ ട തി അ നു വ ദി ച്ചാ ൽ മ ലി നീ ക ര ണം കു റ ച്ച് ഫ്ളാ റ്റു ക ൾ പൊ ളി ക്കാ മെ ന്നു ചൂ ണ്ടി ക്കാ ട്ടി ബം ഗ ളൂ രു ആ സ്ഥാ ന മാ യു ള്ള ക ന്പ നി യും കോ ട തി യെ സ മീ പി ച്ചി ട്ടു ണ്ട്.വിധിനടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള് വിശദീകരിച്ചും, ഒറ്റയടിക്ക് ഫ്ലാറ്റുകള് പൊളിക്കുന്നതിലുള്ള പാരസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയും ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്കിയിട്ടുണ്ട്.ഈ വിശദീകരണം കോടതിക്ക് സ്വീകാര്യമാകുമോയെന്നതാണ് പ്രധാന ചോദ്യം.യുഎസിൽ രക്ഷിതാക്കള് പൂട്ടിപ്പോയ കാറിനുള്ളില് അകപ്പെട്ടു മൂന്നു വയസ്സുകാരൻ മരിച്ചു
മരട് കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും
https://www.malayalamexpress.in/archives/827116/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂ ഡ ൽ ഹി: മ ര ട് ഫ്ളാ റ്റ് കേ സി ൽ ഇ ന്നു സു പ്രീംകോ ട തി യി ൽ നി ർ ണാ യ ക ദി നം.ഫ്ളാറ്റുകള് പൊളിക്കാനുള്ള അന്ത്യശാസനം പാലിക്കാത്തതില് സുപ്രീംകോടതിയുടെ പ്രതികരണം ഇന്നറിയാം.നേരിട്ട് ഹാജരാകുന്നതില് നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി ടോം ജോസ് ഡല്ഹിയില് എത്തിയിട്ടുണ്ട്.പരിസ്ഥിതി ആഘാത പഠനം നടത്തുന്നതുവരെ പൊളിക്കല് നിര്ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നല്കിയ റിട്ട് ഹര്ജിയും കോടതിയുടെ മുന്പാകെയെത്തും.ഫ്ളാ റ്റു ക ൾ പൊ ളി ച്ച് അ തി ന്റെ റി പ്പോ ർ ട്ട് ന ൽ കാ ൻ സു പ്രീംകോ ട തി ഉ ത്ത ര വി ട്ട തി നു ശേ ഷം ഇ ന്നാ ണു കേ സ് പ രി ഗ ണി ക്കു ന്ന ത്.ജ സ്റ്റീ സ് അ രു ണ് മി ശ്ര അ ധ്യ ക്ഷ നാ യ ബെ ഞ്ച് 17-ാമ ത്തെ കേ സാ യാണ് ഇ തു പ രി ഗ ണി ക്കുക.ഈ മാസം ഇരുപതിനകം ഫ്ലാറ്റുകള് പൊളിച്ച് റിപ്പോര്ട്ട് നല്കാനുള്ള അന്ത്യശാസനം പാലിക്കപ്പെടാതെയാണ് മരട് കേസ് വീണ്ടും സുപ്രീംകോടതിയുടെ മുന്പാകെയെത്തുന്നത്.പലതവണ നല്കിയ മുന്നറിയിപ്പുകള്ക്ക് ശേഷവും വിധിനടപ്പിലാക്കാത്തതില് ജസ്റ്റിസ് അരുണ് മിശ്രയുടെ ബെഞ്ച് ഏത് തരത്തില് പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.ത ങ്ങ ളു ടെ ഭാ ഗം കേ ൾ ക്കാ തെ യാ ണ് സു പ്രീം കോ ട തി നി യോ ഗി ച്ച സ മി തി റി പ്പോ ർ ട്ട് ന ൽ കി യ തെ ന്നു ള്ള ഫ്ളാ റ്റു ട മ ക ളു ടെ ഹ ർ ജി യും ഫ്ളാ റ്റു ക ൾ പൊ ളി ക്കു ന്ന തി നു മു ന്പ് പ രി സ്ഥി തി ആ ഘാ ത പ ഠ നം ന ട ത്ത ണ മെ ന്ന സ മീ പ വാ സി യു ടെ ഹ ർ ജി യും കോ ട തി യു ടെ പ രി ഗ ണ ന യി ലു ണ്ട്.കൂ ടാ തെ, കോ ട തി അ നു വ ദി ച്ചാ ൽ മ ലി നീ ക ര ണം കു റ ച്ച് ഫ്ളാ റ്റു ക ൾ പൊ ളി ക്കാ മെ ന്നു ചൂ ണ്ടി ക്കാ ട്ടി ബം ഗ ളൂ രു ആ സ്ഥാ ന മാ യു ള്ള ക ന്പ നി യും കോ ട തി യെ സ മീ പി ച്ചി ട്ടു ണ്ട്.വിധിനടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള് വിശദീകരിച്ചും, ഒറ്റയടിക്ക് ഫ്ലാറ്റുകള് പൊളിക്കുന്നതിലുള്ള പാരസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയും ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്കിയിട്ടുണ്ട്.ഈ വിശദീകരണം കോടതിക്ക് സ്വീകാര്യമാകുമോയെന്നതാണ് പ്രധാന ചോദ്യം.യുഎസിൽ രക്ഷിതാക്കള് പൂട്ടിപ്പോയ കാറിനുള്ളില് അകപ്പെട്ടു മൂന്നു വയസ്സുകാരൻ മരിച്ചു ### Headline : മരട് കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും
180
ദില്ലി: ഫീസ് വര്ധനവിന്റെ പേരില് ജെഎന്യു വില് പ്രതിഷേധം കത്തുന്നതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്ത്ഥി യൂണിയന്.പുരുഷ പോലീസ് ഓഫീസര് തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്ശിച്ചെന്ന് വിദ്യാര്ത്ഥി യൂണിന് പ്രസിഡന്റ് ഐഷ ഘോഷ് ആരോപിച്ചു.ജെഎന്യു വിഷയം പോലീസ് കൈകാര്യം ചെയ്ത വിധം നാണിപ്പിക്കുന്നതാണ്.അവിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര് ഉണ്ടായിട്ടും ഈ സമീപനമാണ് സ്വീകരിച്ചെന്നും ഐഷ പറഞ്ഞു.അതേസമയം ജെഎന്യുവില് സമരത്തില് നിന്ന് ഒരടി പിന്നോട്ട് പോകാനില്ല.വിദ്യാര്ത്ഥികളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തില് നിന്ന് പിന്മാറില്ല.മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യത്തില് തീരുമാനമെടുക്കട്ടെയെന്നും ഐഷ പറഞ്ഞു.പോലീസ് പ്രതിഷേധക്കാരെന്ന് പറഞ്ഞ് ഞങ്ങളെ കസ്റ്റഡിയിലെടുത്തു.ഞങ്ങളെ ഇവര് കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.പിന്നീട് സാകേതിലേക്ക് കൊണ്ടുപോയി.അപ്പോള് തന്നെ ഒരുപാട് വൈകിയിരുന്നുവെന്നും ഐഷ പറഞ്ഞു.പിന്നീട് ഞങ്ങളെ ഇരുട്ടില് നിന്ന് പോലീസ് ലാത്തിചാര്ജ് നടത്തിയെന്നും ഇവര് പറയുന്നു.പോലീസ് അതിക്രമമാണ് യഥാര്ത്ഥത്തില് നടന്നത്.ഫീസ് വര്ധനയില് നിന്ന സര്ക്കാര് പിന്നോട്ട് പോകേണ്ടി വരും.രജിസ്ട്രാര് കമ്മിറ്റിയെ കാണാന് തീരുമാനിച്ചിട്ടുണ്ട്.എന്നാല് ഇപ്പോള് അദ്ദേഹം ചര്ച്ചയ്ക്കില്ലെന്നാണ് പറയുന്നത്.ഉന്നതാധികാര കമ്മിറ്റി രജിസ്ട്രാറും വൈസ് ചാന്സലറും കാണുന്നില്ലെങ്കില്, പിന്നെങ്ങനെയാണ് ഞങ്ങളോട് സമരത്തില് നിന്ന് പിന്മാറാന് അവര് ആവശ്യപ്പെടുകയെന്നും ഐഷ ചോദിച്ചു.ഫീസ് കുറയ്ക്കുക എന്നത് ഓരോ വിദ്യാര്ത്ഥിയുടെയും ആവശ്യമാണ്.അതുകൊണ്ട് ഞങ്ങള് പിന്നോട്ടില്ല.മന്ത്രാലയം വിസിയോട് ഫീസ് വര്ധന പിന്വലിക്കാന് ആവശ്യപ്പെടണം.അദ്ദേഹം അതിന് തയ്യാറാവുന്നില്ലെങ്കില് രാജിവെക്കണമെന്നും ഐഷ ആവശ്യപ്പെട്ടു.അതേസമയം ജെഎന്യുവിനെ നഗര നക്സല് കേന്ദ്രമാക്കാന് ചിലര് ശ്രമിക്കുകയാണ്.അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സമരമെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു.വിദ്യാര്ത്ഥികള്ക്കെതിരെ നിരധി വകുപ്പുകള് ചുമത്തി വീണ്ടും കേസെടുത്തിട്ടുണ്ട്.ആംആദ്മി പോലീസ് നടപടിയെ അപലപിച്ചിട്ടുണ്ട്
ഇരുട്ടില് അവര് ഞങ്ങളെ ക്രൂരമായി മര്ദിച്ചു, സമരത്തില് നിന്ന് പിന്നോട്ടില്ലെന്ന് ജെഎന്യു യൂണിയന്
https://malayalam.oneindia.com/news/india/jnusu-raises-serious-allegations-against-delhi-police-237134.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഫീസ് വര്ധനവിന്റെ പേരില് ജെഎന്യു വില് പ്രതിഷേധം കത്തുന്നതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്ത്ഥി യൂണിയന്.പുരുഷ പോലീസ് ഓഫീസര് തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്ശിച്ചെന്ന് വിദ്യാര്ത്ഥി യൂണിന് പ്രസിഡന്റ് ഐഷ ഘോഷ് ആരോപിച്ചു.ജെഎന്യു വിഷയം പോലീസ് കൈകാര്യം ചെയ്ത വിധം നാണിപ്പിക്കുന്നതാണ്.അവിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര് ഉണ്ടായിട്ടും ഈ സമീപനമാണ് സ്വീകരിച്ചെന്നും ഐഷ പറഞ്ഞു.അതേസമയം ജെഎന്യുവില് സമരത്തില് നിന്ന് ഒരടി പിന്നോട്ട് പോകാനില്ല.വിദ്യാര്ത്ഥികളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തില് നിന്ന് പിന്മാറില്ല.മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യത്തില് തീരുമാനമെടുക്കട്ടെയെന്നും ഐഷ പറഞ്ഞു.പോലീസ് പ്രതിഷേധക്കാരെന്ന് പറഞ്ഞ് ഞങ്ങളെ കസ്റ്റഡിയിലെടുത്തു.ഞങ്ങളെ ഇവര് കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.പിന്നീട് സാകേതിലേക്ക് കൊണ്ടുപോയി.അപ്പോള് തന്നെ ഒരുപാട് വൈകിയിരുന്നുവെന്നും ഐഷ പറഞ്ഞു.പിന്നീട് ഞങ്ങളെ ഇരുട്ടില് നിന്ന് പോലീസ് ലാത്തിചാര്ജ് നടത്തിയെന്നും ഇവര് പറയുന്നു.പോലീസ് അതിക്രമമാണ് യഥാര്ത്ഥത്തില് നടന്നത്.ഫീസ് വര്ധനയില് നിന്ന സര്ക്കാര് പിന്നോട്ട് പോകേണ്ടി വരും.രജിസ്ട്രാര് കമ്മിറ്റിയെ കാണാന് തീരുമാനിച്ചിട്ടുണ്ട്.എന്നാല് ഇപ്പോള് അദ്ദേഹം ചര്ച്ചയ്ക്കില്ലെന്നാണ് പറയുന്നത്.ഉന്നതാധികാര കമ്മിറ്റി രജിസ്ട്രാറും വൈസ് ചാന്സലറും കാണുന്നില്ലെങ്കില്, പിന്നെങ്ങനെയാണ് ഞങ്ങളോട് സമരത്തില് നിന്ന് പിന്മാറാന് അവര് ആവശ്യപ്പെടുകയെന്നും ഐഷ ചോദിച്ചു.ഫീസ് കുറയ്ക്കുക എന്നത് ഓരോ വിദ്യാര്ത്ഥിയുടെയും ആവശ്യമാണ്.അതുകൊണ്ട് ഞങ്ങള് പിന്നോട്ടില്ല.മന്ത്രാലയം വിസിയോട് ഫീസ് വര്ധന പിന്വലിക്കാന് ആവശ്യപ്പെടണം.അദ്ദേഹം അതിന് തയ്യാറാവുന്നില്ലെങ്കില് രാജിവെക്കണമെന്നും ഐഷ ആവശ്യപ്പെട്ടു.അതേസമയം ജെഎന്യുവിനെ നഗര നക്സല് കേന്ദ്രമാക്കാന് ചിലര് ശ്രമിക്കുകയാണ്.അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സമരമെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു.വിദ്യാര്ത്ഥികള്ക്കെതിരെ നിരധി വകുപ്പുകള് ചുമത്തി വീണ്ടും കേസെടുത്തിട്ടുണ്ട്.ആംആദ്മി പോലീസ് നടപടിയെ അപലപിച്ചിട്ടുണ്ട് ### Headline : ഇരുട്ടില് അവര് ഞങ്ങളെ ക്രൂരമായി മര്ദിച്ചു, സമരത്തില് നിന്ന് പിന്നോട്ടില്ലെന്ന് ജെഎന്യു യൂണിയന്
181
ചണ്ഡിഗഡ്: ഹരിയാണയില് ബിജെപി- ജെജെപി സഖ്യം സംബന്ധിച്ച് ധാരണയായതോടെ പുതിയ ആവശ്യവുമായി ബിജെപി എംഎല്എ.സഖ്യത്തിലെ കരാര് പ്രകാരം ബിജെപിക്ക് മുഖ്യമന്ത്രി പദവും ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവുമാണ് ലഭിക്കുക.എന്നാല് രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബിജെപി നേതാവ് അനില് വിജിന് ഈ പദവി നല്കണമെന്നാണ് ബിജെപി എംഎല്എ മുന്നോട്ടുവച്ച ആവശ്യം.വിവാഹം കഴിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് കാമുകൻ, മുഖത്ത് ആസിഡൊഴിച്ച് യുവതി! ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവി നല്കിയെങ്കില് ബിജെപിക്കും ഉപമുഖ്യമന്ത്രി പദവി നല്കണമെന്നാണ് ആവശ്യം.ശനിയാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ബിജെപി എംഎല്എ ഈ ആവശ്യം ഉന്നയിച്ചത്.അധികാരം തുല്യമായി പങ്കുവെക്കുന്നതിന് വേണ്ടിയാണ് ഇതെന്നും എംഎല്എ വാദിക്കുന്നു.രണ്ടാമത്തെ ഉപമുഖ്യമന്ത്രി മുതിര്ന്ന ബിജെപി നേതാവായിരിക്കണമെന്നും എംഎല്എ ആവശ്യപ്പെടുന്നു.മനോഹര് ലാല് ഖട്ടര് സര്ക്കാരില് മന്ത്രിയായിരുന്ന അനില് വിജിനെ വീണ്ടും മന്ത്രിയായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് എംഎല്എ ചൂണ്ടിക്കാണിക്കുന്നത്.11 മാസം മാത്രം പഴക്കമുള്ള ജെജെപിയിലേക്ക് കൂടുതല് അധികാരം കേന്ദ്രീകരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് എംഎല്എയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.90 സീറ്റുള്ള ഹരിയാണ നിയമസഭയില് ബിജെപിക്ക് 40 സീറ്റുകള് ലഭിച്ചപ്പോള് 10 സീറ്റുകളാണ് ജെജെപിക്ക് ലഭിച്ചത്.ഖട്ടറിന്റെ നേതൃത്വത്തിലുള്ള ഹരിയാണയില് ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന് കഴിഞ്ഞിരുന്നില്ല.തുടര്ന്നാണ് ജെജെപിയുമായി സഖ്യം രൂപീകരിക്കുന്നത്.ജെജെപി-ബിജെപി സഖ്യത്തിലെ ധാരണ പ്രകാരം മനോഹര് ലാല് ഖട്ടര്മുഖ്യമന്ത്രിയും ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയുമായിരിക്കും.അടുത്ത അഞ്ച് വര്ഷം ഹരിയാണ ഭരിക്കുന്നത് ബിജെപി- ജെജെപി സഖ്യമായിരിക്കുമെന്ന് അമിത് ഷായും വ്യക്തമാക്കിയിരുന്നു.ബിജെപിക്ക് മുഖ്യമന്ത്രി പദവിയും ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവിയും ലഭിക്കുമെന്ന് ഇരു പാര്ട്ടികളും തമ്മില് ധാരണയിലെത്തിയതിന് പിന്നാലെയാണ് ബിജെപി എംഎല്എ പുതിയ ആവശ്യം ഉന്നയിച്ച് രംഗത്തെത്തുന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് 2.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ്
ഹരിയാണയില് അനില് വിജിനെ ഉപമുഖ്യമന്ത്രിയാക്കണം: ആവശ്യമുന്നയിച്ച് ബിജെപി എംഎല്എ
https://malayalam.oneindia.com/news/india/hariyana-bjp-mla-seeks-deputy-cm-post-for-anil-vij-235872.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചണ്ഡിഗഡ്: ഹരിയാണയില് ബിജെപി- ജെജെപി സഖ്യം സംബന്ധിച്ച് ധാരണയായതോടെ പുതിയ ആവശ്യവുമായി ബിജെപി എംഎല്എ.സഖ്യത്തിലെ കരാര് പ്രകാരം ബിജെപിക്ക് മുഖ്യമന്ത്രി പദവും ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവുമാണ് ലഭിക്കുക.എന്നാല് രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബിജെപി നേതാവ് അനില് വിജിന് ഈ പദവി നല്കണമെന്നാണ് ബിജെപി എംഎല്എ മുന്നോട്ടുവച്ച ആവശ്യം.വിവാഹം കഴിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് കാമുകൻ, മുഖത്ത് ആസിഡൊഴിച്ച് യുവതി! ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവി നല്കിയെങ്കില് ബിജെപിക്കും ഉപമുഖ്യമന്ത്രി പദവി നല്കണമെന്നാണ് ആവശ്യം.ശനിയാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ബിജെപി എംഎല്എ ഈ ആവശ്യം ഉന്നയിച്ചത്.അധികാരം തുല്യമായി പങ്കുവെക്കുന്നതിന് വേണ്ടിയാണ് ഇതെന്നും എംഎല്എ വാദിക്കുന്നു.രണ്ടാമത്തെ ഉപമുഖ്യമന്ത്രി മുതിര്ന്ന ബിജെപി നേതാവായിരിക്കണമെന്നും എംഎല്എ ആവശ്യപ്പെടുന്നു.മനോഹര് ലാല് ഖട്ടര് സര്ക്കാരില് മന്ത്രിയായിരുന്ന അനില് വിജിനെ വീണ്ടും മന്ത്രിയായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് എംഎല്എ ചൂണ്ടിക്കാണിക്കുന്നത്.11 മാസം മാത്രം പഴക്കമുള്ള ജെജെപിയിലേക്ക് കൂടുതല് അധികാരം കേന്ദ്രീകരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് എംഎല്എയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.90 സീറ്റുള്ള ഹരിയാണ നിയമസഭയില് ബിജെപിക്ക് 40 സീറ്റുകള് ലഭിച്ചപ്പോള് 10 സീറ്റുകളാണ് ജെജെപിക്ക് ലഭിച്ചത്.ഖട്ടറിന്റെ നേതൃത്വത്തിലുള്ള ഹരിയാണയില് ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന് കഴിഞ്ഞിരുന്നില്ല.തുടര്ന്നാണ് ജെജെപിയുമായി സഖ്യം രൂപീകരിക്കുന്നത്.ജെജെപി-ബിജെപി സഖ്യത്തിലെ ധാരണ പ്രകാരം മനോഹര് ലാല് ഖട്ടര്മുഖ്യമന്ത്രിയും ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയുമായിരിക്കും.അടുത്ത അഞ്ച് വര്ഷം ഹരിയാണ ഭരിക്കുന്നത് ബിജെപി- ജെജെപി സഖ്യമായിരിക്കുമെന്ന് അമിത് ഷായും വ്യക്തമാക്കിയിരുന്നു.ബിജെപിക്ക് മുഖ്യമന്ത്രി പദവിയും ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവിയും ലഭിക്കുമെന്ന് ഇരു പാര്ട്ടികളും തമ്മില് ധാരണയിലെത്തിയതിന് പിന്നാലെയാണ് ബിജെപി എംഎല്എ പുതിയ ആവശ്യം ഉന്നയിച്ച് രംഗത്തെത്തുന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് 2.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ് ### Headline : ഹരിയാണയില് അനില് വിജിനെ ഉപമുഖ്യമന്ത്രിയാക്കണം: ആവശ്യമുന്നയിച്ച് ബിജെപി എംഎല്എ
182
വിഷയം മാപ്പ് 'സ്വന്തം വാപ്പയാണെങ്കിലും തല മണ്ണില് കിടക്കും';കോടിയേരിക്കെതിരായ പ്രസംഗം,ബാഖവി മാപ്പുപറഞ്ഞു 11, 2017, 10:47 ചീഫ്സെക്രട്ടറി പറഞ്ഞത് മാപ്പല്ലാതെ പിന്നെ....? സഭയില് കണ്ണുപൊട്ടുന്ന കള്ളവുമായി പിണറായി!! 8, 2017, 14:07 കറുത്തവരെ ബിജെപിയ്ക്ക് പിടിയ്ക്കില്ലേ:ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിച്ച് തരുണ് വിജയ്, സംഭവം വിവാദം 7, 2017, 18:23 കൃഷ്ണനെ ഇതിഹാസ പൂവാലനാക്കി!!പിന്നെ പറയണോ? മാപ്പ് പറഞ്ഞതും പോര!!ട്വീറ്റും ഡിലീറ്റ് ചെയ്യിച്ചു!! 4, 2017, 16:55 യോഗി ആദിത്യനാഥിനോട് കളിക്കരുത്...!!! അപമാനിച്ച ബോളിവുഡ് സംവിധായകൻ മാപ്പ് പറഞ്ഞു 25, 2017, 13:01 വേദനിച്ചപ്പോള് പച്ച മനുഷ്യനായി പ്രതികരിച്ച് പോയതാണ്!! ആരാധകരോട് മാപ്പ് പറഞ്ഞ് ടൊവിനോ!! 18, 2017, 18:02 മുസ്ലീം യുവാവ് കാമുകിയോട് നടുറോഡിൽ വെച്ച് വിവാഹാഭ്യർത്ഥന നടത്തി!! ഭീഷണിയുമായി മതഭ്രാന്തന്മാര് 18, 2017, 15:31 'നാട്ടിൽ വരാത്ത സൈനികനെ കുഞ്ഞ് ഉണ്ടായെന്ന് അറിയിക്കുന്ന ഭാര്യ'!! ബിജെപി നേതാവിന് നാക്ക് പിഴച്ചു ! 20, 2017, 16:56 ദേശീയ പതാകയെ 'ചവിട്ടി'യാക്കി ആമസോണ്...വിസ ചോദിച്ച് വന്നേക്കരുതെന്ന് സുഷമ, ഉള്ളതും നിഷേധിക്കും; ഫലം 12, 2017, 08:39 സാനിയയുടെ ചുവന്ന ലെഹങ്കയ്ക്ക് എന്താ കുഴപ്പം...; ഗ്ലാമർ ഫോട്ടോയെ വിമർശിച്ച് 'ഓൺലൈൻ ആങ്ങളമാർ
മാപ്പ്: Latest മാപ്പ്
https://malayalam.oneindia.com/topic/%E0%B4%AE%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം മാപ്പ് 'സ്വന്തം വാപ്പയാണെങ്കിലും തല മണ്ണില് കിടക്കും';കോടിയേരിക്കെതിരായ പ്രസംഗം,ബാഖവി മാപ്പുപറഞ്ഞു 11, 2017, 10:47 ചീഫ്സെക്രട്ടറി പറഞ്ഞത് മാപ്പല്ലാതെ പിന്നെ....? സഭയില് കണ്ണുപൊട്ടുന്ന കള്ളവുമായി പിണറായി!! 8, 2017, 14:07 കറുത്തവരെ ബിജെപിയ്ക്ക് പിടിയ്ക്കില്ലേ:ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിച്ച് തരുണ് വിജയ്, സംഭവം വിവാദം 7, 2017, 18:23 കൃഷ്ണനെ ഇതിഹാസ പൂവാലനാക്കി!!പിന്നെ പറയണോ? മാപ്പ് പറഞ്ഞതും പോര!!ട്വീറ്റും ഡിലീറ്റ് ചെയ്യിച്ചു!! 4, 2017, 16:55 യോഗി ആദിത്യനാഥിനോട് കളിക്കരുത്...!!! അപമാനിച്ച ബോളിവുഡ് സംവിധായകൻ മാപ്പ് പറഞ്ഞു 25, 2017, 13:01 വേദനിച്ചപ്പോള് പച്ച മനുഷ്യനായി പ്രതികരിച്ച് പോയതാണ്!! ആരാധകരോട് മാപ്പ് പറഞ്ഞ് ടൊവിനോ!! 18, 2017, 18:02 മുസ്ലീം യുവാവ് കാമുകിയോട് നടുറോഡിൽ വെച്ച് വിവാഹാഭ്യർത്ഥന നടത്തി!! ഭീഷണിയുമായി മതഭ്രാന്തന്മാര് 18, 2017, 15:31 'നാട്ടിൽ വരാത്ത സൈനികനെ കുഞ്ഞ് ഉണ്ടായെന്ന് അറിയിക്കുന്ന ഭാര്യ'!! ബിജെപി നേതാവിന് നാക്ക് പിഴച്ചു ! 20, 2017, 16:56 ദേശീയ പതാകയെ 'ചവിട്ടി'യാക്കി ആമസോണ്...വിസ ചോദിച്ച് വന്നേക്കരുതെന്ന് സുഷമ, ഉള്ളതും നിഷേധിക്കും; ഫലം 12, 2017, 08:39 സാനിയയുടെ ചുവന്ന ലെഹങ്കയ്ക്ക് എന്താ കുഴപ്പം...; ഗ്ലാമർ ഫോട്ടോയെ വിമർശിച്ച് 'ഓൺലൈൻ ആങ്ങളമാർ ### Headline : മാപ്പ്: Latest മാപ്പ്
183
സരം തുടങ്ങി ആറാം മിനിറ്റില് തന്നെ പെനാല്റ്റിയിലൂടെ ഗോവ മുന്നിലെത്തി.ഫറ്റോര്ഡ: 17ാം ഐഎസ്എല് മത്സരത്തില് മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്ക്ക് എഫ്സി ഗോവ തറപറ്റിച്ചു.മുംബൈയ്യുടെ എല്ലാ പരിശ്രമങ്ങളേയും നിഷ്പ്രഭമാക്കിയ പ്രകടനമാണ് സ്വന്തം മൈതാനത്ത് ഗോവ പുറത്തെടുത്തത്.ആദ്യ പകുതിയില് ഒരു ഗോള് മാത്രം ലീഡുണ്ടായിരുന്ന ഗോവ രണ്ടാം പകുതിയില് നാലു ഗോളുകളാണ് ഗോവന് വലയിലെത്തിച്ചത്.ആക്രമിച്ചു മാത്രമേ കളിക്കൂ എന്ന ഗോവന് പരിശീലകന് ലൊബേരയുടെ വാക്കിന്റെ ബലം അദ്ദേഹത്തിന്റെ കുട്ടികള് കളത്തില് കാണിച്ചു.മൂന്ന് മത്സരങ്ങളില് നിന്നായി ഗോവ ഇതുവരെ എതിരാളികളുടെ വലയിലെത്തിച്ചത് പത്തു ഗോളുകളാണ്.മത്സരം തുടങ്ങി ആറാം മിനിറ്റില് തന്നെ പെനാല്റ്റിയിലൂടെ ഗോവ മുന്നിലെത്തി.മുംബൈ താരം സൗവിക് ഘോഷ്, ഫെറാന് കോറോമിനാസിനെ ബോക്സിനുള്ളില് ഫൗള് ചെയ്തതിനായിരുന്നു പെനാല്റ്റി.കോറോ തന്നെ ലക്ഷ്യം കാണുകയും ചെയ്തു.ഗോവ രണ്ടാമത്തെ ഗോള് നേടുന്നത് 55ാം മിനിറ്റിലാണ്.ഗോവന് ജേഴ്സിയില് ജാക്കിച്ചന്ദ് സിങ്ങിന്റെ ആദ്യ ഗോളായിരുന്നു അത്.സെറിട്ടണ് ഫെര്ണാണ്ടസിന്റെ പാസില് നിന്നായിരുന്നു ഗോള്.പിന്നാലെ എഡു ബേഡിയ ഗോവയുടെ ലീഡ് മൂന്നാക്കി ഉയര്ത്തി.അവസാന പത്തു മിനിറ്റില് മിഗ്വല്െ പലാങ്ക ഫെര്ണാണ്ടസിന്റെ ഇരട്ട ഗോളുകള് കൂടിയായതോടെ ഗോവയുടെ മുംബൈ വധം പൂര്ത്തിയായി.84, 90 മിനിറ്റുകളിലായിരുന്നു ഫെര്ണാണ്ടസിന്റെ ഗോളുകള്.ഇതോടെ മൂന്നുകളികളില് നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഗോവ പോയിന്റ് പട്ടികയില് ഒന്നാമതെത്തി.മുംബൈ ഏഴാം സ്ഥാനത്താണ് ഇപ്പോള്
സ്വന്തം തട്ടകത്തില് എതിരില്ലാത്ത അഞ്ചു ഗോളുകള്ക്ക് മുംബൈയെ നിഷ്പ്രഭമാക്കി എഫ്സി ഗോവ
https://bignewskerala.com/2018/10/25/five-star-fc-goa-put-mumbai-city-to-the-sword/22615/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സരം തുടങ്ങി ആറാം മിനിറ്റില് തന്നെ പെനാല്റ്റിയിലൂടെ ഗോവ മുന്നിലെത്തി.ഫറ്റോര്ഡ: 17ാം ഐഎസ്എല് മത്സരത്തില് മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്ക്ക് എഫ്സി ഗോവ തറപറ്റിച്ചു.മുംബൈയ്യുടെ എല്ലാ പരിശ്രമങ്ങളേയും നിഷ്പ്രഭമാക്കിയ പ്രകടനമാണ് സ്വന്തം മൈതാനത്ത് ഗോവ പുറത്തെടുത്തത്.ആദ്യ പകുതിയില് ഒരു ഗോള് മാത്രം ലീഡുണ്ടായിരുന്ന ഗോവ രണ്ടാം പകുതിയില് നാലു ഗോളുകളാണ് ഗോവന് വലയിലെത്തിച്ചത്.ആക്രമിച്ചു മാത്രമേ കളിക്കൂ എന്ന ഗോവന് പരിശീലകന് ലൊബേരയുടെ വാക്കിന്റെ ബലം അദ്ദേഹത്തിന്റെ കുട്ടികള് കളത്തില് കാണിച്ചു.മൂന്ന് മത്സരങ്ങളില് നിന്നായി ഗോവ ഇതുവരെ എതിരാളികളുടെ വലയിലെത്തിച്ചത് പത്തു ഗോളുകളാണ്.മത്സരം തുടങ്ങി ആറാം മിനിറ്റില് തന്നെ പെനാല്റ്റിയിലൂടെ ഗോവ മുന്നിലെത്തി.മുംബൈ താരം സൗവിക് ഘോഷ്, ഫെറാന് കോറോമിനാസിനെ ബോക്സിനുള്ളില് ഫൗള് ചെയ്തതിനായിരുന്നു പെനാല്റ്റി.കോറോ തന്നെ ലക്ഷ്യം കാണുകയും ചെയ്തു.ഗോവ രണ്ടാമത്തെ ഗോള് നേടുന്നത് 55ാം മിനിറ്റിലാണ്.ഗോവന് ജേഴ്സിയില് ജാക്കിച്ചന്ദ് സിങ്ങിന്റെ ആദ്യ ഗോളായിരുന്നു അത്.സെറിട്ടണ് ഫെര്ണാണ്ടസിന്റെ പാസില് നിന്നായിരുന്നു ഗോള്.പിന്നാലെ എഡു ബേഡിയ ഗോവയുടെ ലീഡ് മൂന്നാക്കി ഉയര്ത്തി.അവസാന പത്തു മിനിറ്റില് മിഗ്വല്െ പലാങ്ക ഫെര്ണാണ്ടസിന്റെ ഇരട്ട ഗോളുകള് കൂടിയായതോടെ ഗോവയുടെ മുംബൈ വധം പൂര്ത്തിയായി.84, 90 മിനിറ്റുകളിലായിരുന്നു ഫെര്ണാണ്ടസിന്റെ ഗോളുകള്.ഇതോടെ മൂന്നുകളികളില് നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഗോവ പോയിന്റ് പട്ടികയില് ഒന്നാമതെത്തി.മുംബൈ ഏഴാം സ്ഥാനത്താണ് ഇപ്പോള് ### Headline : സ്വന്തം തട്ടകത്തില് എതിരില്ലാത്ത അഞ്ചു ഗോളുകള്ക്ക് മുംബൈയെ നിഷ്പ്രഭമാക്കി എഫ്സി ഗോവ
184
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടുംബ സമേതം എത്തിയ ശേഷം ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങവെ കാൽ തെന്നി വീണ് മുങ്ങിത്താഴുകായിരുന്ന യുവാവിനെ കുളത്തിൽ എടുത്തുചാടി സാഹസികമായി രക്ഷിച്ച പൊലീസുകാരൻ മാതൃകയായി.ആലപ്പുഴ നൂറനാട് സ്വദേശി അജയനെയാണ് (40) ക്രെെംബ്രാഞ്ച് സെൻട്രൽ യൂണി റ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.അബ്ദുൾ കബീർ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്.ടീം പ്രിയങ്കയിലെ പ്രധാനിയെ പുറത്താക്കി രാഹുൽ ഗാന്ധി, നിയമനത്തിന് ആയുസ് ഒറ്റ രാത്രി മാത്രം! ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭാര്യയ്ക്കും രണ്ട് മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ചൊവ്വാഴ്ച എത്തിയ അജയൻ വൈകിട്ട് 6.30ഓടെയാണ് കുട്ടികളോടൊപ്പം ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയത്.കുട്ടികളെ കുളിപ്പിച്ച് കരയിലിരുത്തിയ ശേഷം കുളിക്കാനിറങ്ങിയ അജയൻ കാൽതെന്നി കുളത്തിലെ ആഴമുള്ള ഭാഗത്ത് വീണ് മുങ്ങിത്താഴുകയായിരുന്നു.ഇത് കണ്ട് സ്ത്രീകളും കുട്ടികളും മറ്റും നിലവിളിക്കുന്നത് കേട്ടാണ് സമീപത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന അബ്ദുൽ കബീറും മറ്റ് പൊലീസുകാരും കുളത്തിനടുത്തെത്തിയത്.ഉടനെ ബൂട്ട്സ് അഴിച്ച് മാറ്റിയ ശേഷം സ്വന്തം ജീവൻ പോലും വക വയ്ക്കാതെ 40 അടിയോളം ആഴമുള്ള കുളത്തിൽ അബ്ദുൽ കബീർ എടുത്ത് ചാടുകയായിരുന്നു.നിമിഷങ്ങൾക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിച്ചു.കുളത്തിൽ വഴുതി വീണപ്പോൾ കുളത്തിന്റെ നടുഭാഗത്തേക്ക് നീന്താൻ അജയൻ ശ്രമിച്ചതാണ് മുങ്ങിത്താഴാനിടയാക്കിയതെന്ന്.കൊട്ടാരക്കര സ്വദേശിയായ കബീർ പറഞ്ഞു
ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ പൊലീസുകാരൻ സാഹസികമായി രക്ഷിച്ചു: സംഭവം തിരുവനന്തപുരത്ത്
https://malayalam.oneindia.com/news/thiruvananthapuram/police-saves-man-from-pond-219674.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടുംബ സമേതം എത്തിയ ശേഷം ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങവെ കാൽ തെന്നി വീണ് മുങ്ങിത്താഴുകായിരുന്ന യുവാവിനെ കുളത്തിൽ എടുത്തുചാടി സാഹസികമായി രക്ഷിച്ച പൊലീസുകാരൻ മാതൃകയായി.ആലപ്പുഴ നൂറനാട് സ്വദേശി അജയനെയാണ് (40) ക്രെെംബ്രാഞ്ച് സെൻട്രൽ യൂണി റ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.അബ്ദുൾ കബീർ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്.ടീം പ്രിയങ്കയിലെ പ്രധാനിയെ പുറത്താക്കി രാഹുൽ ഗാന്ധി, നിയമനത്തിന് ആയുസ് ഒറ്റ രാത്രി മാത്രം! ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭാര്യയ്ക്കും രണ്ട് മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ചൊവ്വാഴ്ച എത്തിയ അജയൻ വൈകിട്ട് 6.30ഓടെയാണ് കുട്ടികളോടൊപ്പം ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയത്.കുട്ടികളെ കുളിപ്പിച്ച് കരയിലിരുത്തിയ ശേഷം കുളിക്കാനിറങ്ങിയ അജയൻ കാൽതെന്നി കുളത്തിലെ ആഴമുള്ള ഭാഗത്ത് വീണ് മുങ്ങിത്താഴുകയായിരുന്നു.ഇത് കണ്ട് സ്ത്രീകളും കുട്ടികളും മറ്റും നിലവിളിക്കുന്നത് കേട്ടാണ് സമീപത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന അബ്ദുൽ കബീറും മറ്റ് പൊലീസുകാരും കുളത്തിനടുത്തെത്തിയത്.ഉടനെ ബൂട്ട്സ് അഴിച്ച് മാറ്റിയ ശേഷം സ്വന്തം ജീവൻ പോലും വക വയ്ക്കാതെ 40 അടിയോളം ആഴമുള്ള കുളത്തിൽ അബ്ദുൽ കബീർ എടുത്ത് ചാടുകയായിരുന്നു.നിമിഷങ്ങൾക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിച്ചു.കുളത്തിൽ വഴുതി വീണപ്പോൾ കുളത്തിന്റെ നടുഭാഗത്തേക്ക് നീന്താൻ അജയൻ ശ്രമിച്ചതാണ് മുങ്ങിത്താഴാനിടയാക്കിയതെന്ന്.കൊട്ടാരക്കര സ്വദേശിയായ കബീർ പറഞ്ഞു ### Headline : ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ പൊലീസുകാരൻ സാഹസികമായി രക്ഷിച്ചു: സംഭവം തിരുവനന്തപുരത്ത്
185
ദില്ലി: എന്പിആര് നടപ്പാക്കിയില്ലെങ്കില് കേരളത്തിന് റേഷന് കിട്ടില്ല എന്നുളള ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് മറുപടി നല്കി സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി.നമുക്ക് കാണാം എന്നാണ് യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.സീതാറാം യെച്ചൂരിയുടെ ട്വീറ്റ് ഇങ്ങനെയാണ്: " കേരളത്തെ സൊമാലിയ എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്.കേരളത്തിലെ അഭിമാനമുളള ജനങ്ങളെ പട്ടിണിക്കിടുക എന്ന മോദിയുടെ തലതിരിഞ്ഞ സ്വപ്നം നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.എന്നാല് അതൊരിക്കലും നടക്കാന് പോകുന്നില്ല.അവര്ക്ക് ഇനിയും സ്വപ്നം കാണല് തുടരാം.നമുക്ക് കാണാം".ദേശീയ പൗരത്വ രജിസ്റ്ററിനോടും ദേശീയ പൗരത്വ ഭേദഗതി നിയമത്തോടും കേരളം സഹകരിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമായി എന്പിആറിനുളള നടപടികള് സംസ്ഥാന സര്ക്കാര് നിര്ത്തി വെയ്ക്കുകയും ചെയ്തു.അതിന് പിന്നാലെയാണ് കേരളത്തിലെ ബിജെപി നേതാക്കള് വെല്ലുവിളികളും ഭീഷണികളുമായി രംഗത്ത് വന്നിരിക്കുന്നത്.। പിണറായി വിജയനെ കൊണ്ട് തന്നെ എന്പിആര് കേരളത്തില് നടപ്പിലാക്കുമെന്നും അല്ലെങ്കില് കേരളത്തിന് റേഷന് കിട്ടില്ല എന്നുമാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് ഭീഷണി മുഴക്കിയിരിക്കുന്നത്.പിണറായിയേയും ചെന്നിത്തലയേയും ഡിറ്റന്ഷന് സെന്ററുകളിലാക്കണമെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.കേരളത്തില് കാര്യങ്ങള് കൈവിട്ട് പോയാന് മുഖ്യമന്ത്രി പിണറായി വിജയന് ആയിരിക്കും ഉത്തരവാദി.ഗള്ഫില് നിന്ന് ചിലര് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായി അറിയുന്നുണ്ടെന്നും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല് പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നും ബി ഗോപാലകൃഷ്ണ് കോട്ടയത്ത് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു
സ്വപ്നം കാണൽ തുടരൂ, നമുക്ക് നോക്കാം', കേരളത്തിന് റേഷൻ തരില്ലെന്ന ഭീഷണിക്ക് യെച്ചൂരിയുടെ മറുപടി
https://malayalam.oneindia.com/news/india/sitaram-yechury-s-reply-to-b-gopalakrishnan-s-threatening-239309.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: എന്പിആര് നടപ്പാക്കിയില്ലെങ്കില് കേരളത്തിന് റേഷന് കിട്ടില്ല എന്നുളള ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് മറുപടി നല്കി സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി.നമുക്ക് കാണാം എന്നാണ് യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.സീതാറാം യെച്ചൂരിയുടെ ട്വീറ്റ് ഇങ്ങനെയാണ്: " കേരളത്തെ സൊമാലിയ എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്.കേരളത്തിലെ അഭിമാനമുളള ജനങ്ങളെ പട്ടിണിക്കിടുക എന്ന മോദിയുടെ തലതിരിഞ്ഞ സ്വപ്നം നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.എന്നാല് അതൊരിക്കലും നടക്കാന് പോകുന്നില്ല.അവര്ക്ക് ഇനിയും സ്വപ്നം കാണല് തുടരാം.നമുക്ക് കാണാം".ദേശീയ പൗരത്വ രജിസ്റ്ററിനോടും ദേശീയ പൗരത്വ ഭേദഗതി നിയമത്തോടും കേരളം സഹകരിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമായി എന്പിആറിനുളള നടപടികള് സംസ്ഥാന സര്ക്കാര് നിര്ത്തി വെയ്ക്കുകയും ചെയ്തു.അതിന് പിന്നാലെയാണ് കേരളത്തിലെ ബിജെപി നേതാക്കള് വെല്ലുവിളികളും ഭീഷണികളുമായി രംഗത്ത് വന്നിരിക്കുന്നത്.। പിണറായി വിജയനെ കൊണ്ട് തന്നെ എന്പിആര് കേരളത്തില് നടപ്പിലാക്കുമെന്നും അല്ലെങ്കില് കേരളത്തിന് റേഷന് കിട്ടില്ല എന്നുമാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് ഭീഷണി മുഴക്കിയിരിക്കുന്നത്.പിണറായിയേയും ചെന്നിത്തലയേയും ഡിറ്റന്ഷന് സെന്ററുകളിലാക്കണമെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.കേരളത്തില് കാര്യങ്ങള് കൈവിട്ട് പോയാന് മുഖ്യമന്ത്രി പിണറായി വിജയന് ആയിരിക്കും ഉത്തരവാദി.ഗള്ഫില് നിന്ന് ചിലര് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായി അറിയുന്നുണ്ടെന്നും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല് പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നും ബി ഗോപാലകൃഷ്ണ് കോട്ടയത്ത് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു ### Headline : സ്വപ്നം കാണൽ തുടരൂ, നമുക്ക് നോക്കാം', കേരളത്തിന് റേഷൻ തരില്ലെന്ന ഭീഷണിക്ക് യെച്ചൂരിയുടെ മറുപടി
186
തിരുവനന്തപുരം: കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം കേളത്തില് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാന്.കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന് ഭരണഘടനയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരാണ്.മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടതെന്നും ഗവര്ണ്ണര് അഭിപ്രായപ്പെട്ടു.'നിര്ഭയ കേസ് പ്രതികളെ തൂക്കിലേറ്റാം'; ചോര കൊണ്ട് കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം പൗരത്വ നിയമത്തില് ഭേദഗതി കൊണ്ടുവന്നത് ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചല്ല.രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങള്ക്കുണ്ടാവുന്ന പ്രശ്നങ്ങള് പരിഹരിക്കാന് ഇവിടെ കോടതികളുണ്ട്.പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും ആരിഫ് മുഹമ്മദ് പറഞ്ഞു.ആലുവയില് സര്വ്വമത സംഘമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.കേന്ദ്രത്തിന്റേത് കരി നിയമമാണ്.ഭരണ ഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരായ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കും.ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ് ഈ നിയമമെന്നു മുഖ്യമന്ത്രി പറഞ്ഞു.പാർവ്വതിക്ക് പിന്നാലെ സണ്ണി വെയിനും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടൻ! രണ ഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയേയും മതേതരത്വത്തേയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.സാധ്യമായ വേദികളിലെല്ലാം ഈ കരിനിയമത്തെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പാകിസ്താനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആ്എസ്എസ് പറയുന്നത്.ഇത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു വ്യാഴ്ച്ച തിരുവനന്തപുരത്ത് പറഞ്ഞത്
പൗരത്വ നിയമത്തില് നിന്ന് കേരളത്തിന് മാത്രം മാറിനില്ക്കാനാവില്ല; മുഖ്യമന്ത്രിയെ തള്ളി ഗവര്ണ്ണര്
https://malayalam.oneindia.com/news/kerala/governor-arif-mohammad-khan-on-citizenship-amendment-bill-238668.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം കേളത്തില് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാന്.കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന് ഭരണഘടനയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരാണ്.മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടതെന്നും ഗവര്ണ്ണര് അഭിപ്രായപ്പെട്ടു.'നിര്ഭയ കേസ് പ്രതികളെ തൂക്കിലേറ്റാം'; ചോര കൊണ്ട് കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം പൗരത്വ നിയമത്തില് ഭേദഗതി കൊണ്ടുവന്നത് ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചല്ല.രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങള്ക്കുണ്ടാവുന്ന പ്രശ്നങ്ങള് പരിഹരിക്കാന് ഇവിടെ കോടതികളുണ്ട്.പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും ആരിഫ് മുഹമ്മദ് പറഞ്ഞു.ആലുവയില് സര്വ്വമത സംഘമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.കേന്ദ്രത്തിന്റേത് കരി നിയമമാണ്.ഭരണ ഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരായ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കും.ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ് ഈ നിയമമെന്നു മുഖ്യമന്ത്രി പറഞ്ഞു.പാർവ്വതിക്ക് പിന്നാലെ സണ്ണി വെയിനും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടൻ! രണ ഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയേയും മതേതരത്വത്തേയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.സാധ്യമായ വേദികളിലെല്ലാം ഈ കരിനിയമത്തെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പാകിസ്താനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആ്എസ്എസ് പറയുന്നത്.ഇത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു വ്യാഴ്ച്ച തിരുവനന്തപുരത്ത് പറഞ്ഞത് ### Headline : പൗരത്വ നിയമത്തില് നിന്ന് കേരളത്തിന് മാത്രം മാറിനില്ക്കാനാവില്ല; മുഖ്യമന്ത്രിയെ തള്ളി ഗവര്ണ്ണര്
187
പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.രക്ഷിതാക്കളുടെയും ഇന്ത്യൻ അസോസിയേഷന്റേയും ഏറെ കാലത്തെ സ്വപ്നം കൂടിയാണ് 'പുഞ്ചിരി' എന്നർഥം വരുന്ന ഇബ്തിസാമ സ്കൂൾ.ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ വില്ലയാണ് അൽ ഇബ്ത്തിസാമ സ്കൂളായി മാറിയിരിക്കുന്നത്.ഓരോ ക്ലാസ് മുറിയും കുട്ടികളെ ആകർഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.അധ്യാപകരുമായി കുട്ടികൾ വളരെ വേഗത്തിൽ ഇണങ്ങുന്ന കാഴ്ച്ചകൾക്കും ഉദ്ഘാടന ദിവസം സാക്ഷ്യം വഹിച്ചു.ക്ലാസ് മുറികളിലെ സൗകര്യങ്ങളെല്ലാം തൃപ്തികരമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.വർണ പൊലിമയോടെയായിരുന്നു വേറിട്ട ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങ്.കുഞ്ഞുങ്ങൾ നടത്തിയ കലാപരിപാടികളും പുതുമ നിറഞ്ഞതായിരുന്നു.ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ, ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ സാലെം യൂസഫ് അൽ ഖസീർ, എൽ.എസ്.ഡി.എ മാനേജർ അഹമദ് സുവൈദി, ഷാർജ എമിറേറ്റ്സ് റെഡ്ക്രസൻറ് മാനേജർ അബ്ദുല്ല അലി അൽ മുഹൈരി, റെഡ് ക്രസൻറ് പ്രതിനിധി തക്രീറ, റെഡ് ക്രസൻറ് വളൻറിയർ സംഘം പ്രതിനിധി നാദിയ ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ സംവദിച്ചു.പോരാട്ട ചൂടില് പാല: പാലായിലേക്ക് ഇടത്-വലത് മുന്നണി നേതാക്കളുടെ കുത്തൊഴുക്ക്
ഷാർജയിൽ ഇബ്തിസാമ സ്പെഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു
https://www.malayalamexpress.in/archives/799741/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.രക്ഷിതാക്കളുടെയും ഇന്ത്യൻ അസോസിയേഷന്റേയും ഏറെ കാലത്തെ സ്വപ്നം കൂടിയാണ് 'പുഞ്ചിരി' എന്നർഥം വരുന്ന ഇബ്തിസാമ സ്കൂൾ.ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ വില്ലയാണ് അൽ ഇബ്ത്തിസാമ സ്കൂളായി മാറിയിരിക്കുന്നത്.ഓരോ ക്ലാസ് മുറിയും കുട്ടികളെ ആകർഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.അധ്യാപകരുമായി കുട്ടികൾ വളരെ വേഗത്തിൽ ഇണങ്ങുന്ന കാഴ്ച്ചകൾക്കും ഉദ്ഘാടന ദിവസം സാക്ഷ്യം വഹിച്ചു.ക്ലാസ് മുറികളിലെ സൗകര്യങ്ങളെല്ലാം തൃപ്തികരമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.വർണ പൊലിമയോടെയായിരുന്നു വേറിട്ട ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങ്.കുഞ്ഞുങ്ങൾ നടത്തിയ കലാപരിപാടികളും പുതുമ നിറഞ്ഞതായിരുന്നു.ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ, ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ സാലെം യൂസഫ് അൽ ഖസീർ, എൽ.എസ്.ഡി.എ മാനേജർ അഹമദ് സുവൈദി, ഷാർജ എമിറേറ്റ്സ് റെഡ്ക്രസൻറ് മാനേജർ അബ്ദുല്ല അലി അൽ മുഹൈരി, റെഡ് ക്രസൻറ് പ്രതിനിധി തക്രീറ, റെഡ് ക്രസൻറ് വളൻറിയർ സംഘം പ്രതിനിധി നാദിയ ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ സംവദിച്ചു.പോരാട്ട ചൂടില് പാല: പാലായിലേക്ക് ഇടത്-വലത് മുന്നണി നേതാക്കളുടെ കുത്തൊഴുക്ക് ### Headline : ഷാർജയിൽ ഇബ്തിസാമ സ്പെഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു
188
ജയ്പൂര്: നെഹ്റു കുടുംബത്തിനെയും കോണ്ഗ്രസിനെയും പരസ്യമായി അധിക്ഷേപിച്ച് ബിജെപി എംഎല്എ.നെഹ്റു ബീഫും പോര്ക്കും കഴിച്ചിരുന്നുവെന്നും അങ്ങനെയുള്ളയാള് എങ്ങനെയാണ് പണ്ഡിറ്റ് ആവുകയെന്നും ബിജെപി എംഎല്എ ഗ്യാന്ദേവ് അഹൂജ പറഞ്ഞു.വന് വിവാദത്തിനാണ് അഹൂജ തുടക്കമിട്ടിരിക്കുന്നത്.രാജ്യത്തെ എല്ലാ മോശം കാര്യങ്ങള്ക്കും കാരണം നെഹ്റു-ഗാന്ധി കുടുംബമാണ്.നെഹ്റുവിന് പണ്ഡിറ്റ് എന്ന പേര് നല്കിയത് കോണ്ഗ്രസുകാരാണ്.മുന് പ്രധാനമന്ത്രിയെന്ന പേരില് അദ്ദേഹത്തെ മഹാനായി ചിത്രീകരിക്കുകയാണെന്നും അഹൂജ പറഞ്ഞു.അതേസമയം ക്ഷേത്രങ്ങള് സന്ദര്ശിക്കുന്ന ശീലം രാഹുലിന് ഇന്ദിരാഗാന്ധിയില് നിന്ന് ലഭിച്ചതാണെന്ന് രാജസ്ഥാനിലെ കോണ്ഗ്രസ് അധ്യക്ഷന് സച്ചിന് പൈലറ്റ് പറഞ്ഞിരുന്നു.ഇതിനുള്ള മറുപടിയായിട്ടാണ് നെഹ്റു കുടുംബത്തെ അഹൂജ അധിക്ഷേപിച്ചത്.ഗാന്ധി കുടുംബത്തിലെ ഒരാള് പോലും ഇതുവരെ ക്ഷേത്രങ്ങള് സന്ദര്ശിച്ചിട്ടില്ല.അങ്ങനെ പോയിട്ടുണ്ടെന്ന് തെളിയിച്ചാല് താന് എംഎല്എ സ്ഥാനം രാജിവെക്കാന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.മറിച്ചാണെങ്കില് സച്ചിന് പൈലറ്റ് രാജിവെക്കാന് തയ്യാറാണോ എന്നും അഹൂജ ചോദിച്ചിരുന്നു.തിരഞ്ഞെടുപ്പുകളില് ജാതി രാഷ്ട്രീയം കളിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നു.രാജ്യത്തെ എല്ലാ പ്രതിമകള്ക്കും സ്മാരകങ്ങള്ക്കും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പേര് നല്കണമെന്നാണ് അവര് പറയുന്നതെന്നും അഹൂജ പറഞ്ഞു.നിരന്തരം വിവാദ പ്രസ്താവനകള് നടത്തി എതിരാളികളെ അപമാനിക്കുന്ന നേതാവ് കൂടിയാണ് അഹൂജ.നേരത്തെ ജെഎന്യു യൂണിവേഴ്സിറ്റി സെക്സ് ഹബ്ബാണെന്നും ഇവിടെ നിന്ന് നിത്യേന മൂവായിരം ഗര്ഭനിരോധന ഉറകളും രണ്ടായിരം മദ്യക്കുപ്പികളും ലഭിക്കാറുണ്ടെന്ന് അഹൂജ ആരോപിച്ചിരുന്നു.ഇത് വന് വിവാദമായിരുന്നു
ബീഫും പോര്ക്കും കഴിച്ചയാളെങ്ങനെ പണ്ഡിറ്റാകും... നെഹ്റുവിനെ അപമാനിച്ച് ബിജെപി എംഎല്എ
https://malayalam.oneindia.com/news/india/nehru-wasnt-a-pandit-as-he-ate-beef-and-pork-rajasthan-bjp-mla-207390.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയ്പൂര്: നെഹ്റു കുടുംബത്തിനെയും കോണ്ഗ്രസിനെയും പരസ്യമായി അധിക്ഷേപിച്ച് ബിജെപി എംഎല്എ.നെഹ്റു ബീഫും പോര്ക്കും കഴിച്ചിരുന്നുവെന്നും അങ്ങനെയുള്ളയാള് എങ്ങനെയാണ് പണ്ഡിറ്റ് ആവുകയെന്നും ബിജെപി എംഎല്എ ഗ്യാന്ദേവ് അഹൂജ പറഞ്ഞു.വന് വിവാദത്തിനാണ് അഹൂജ തുടക്കമിട്ടിരിക്കുന്നത്.രാജ്യത്തെ എല്ലാ മോശം കാര്യങ്ങള്ക്കും കാരണം നെഹ്റു-ഗാന്ധി കുടുംബമാണ്.നെഹ്റുവിന് പണ്ഡിറ്റ് എന്ന പേര് നല്കിയത് കോണ്ഗ്രസുകാരാണ്.മുന് പ്രധാനമന്ത്രിയെന്ന പേരില് അദ്ദേഹത്തെ മഹാനായി ചിത്രീകരിക്കുകയാണെന്നും അഹൂജ പറഞ്ഞു.അതേസമയം ക്ഷേത്രങ്ങള് സന്ദര്ശിക്കുന്ന ശീലം രാഹുലിന് ഇന്ദിരാഗാന്ധിയില് നിന്ന് ലഭിച്ചതാണെന്ന് രാജസ്ഥാനിലെ കോണ്ഗ്രസ് അധ്യക്ഷന് സച്ചിന് പൈലറ്റ് പറഞ്ഞിരുന്നു.ഇതിനുള്ള മറുപടിയായിട്ടാണ് നെഹ്റു കുടുംബത്തെ അഹൂജ അധിക്ഷേപിച്ചത്.ഗാന്ധി കുടുംബത്തിലെ ഒരാള് പോലും ഇതുവരെ ക്ഷേത്രങ്ങള് സന്ദര്ശിച്ചിട്ടില്ല.അങ്ങനെ പോയിട്ടുണ്ടെന്ന് തെളിയിച്ചാല് താന് എംഎല്എ സ്ഥാനം രാജിവെക്കാന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.മറിച്ചാണെങ്കില് സച്ചിന് പൈലറ്റ് രാജിവെക്കാന് തയ്യാറാണോ എന്നും അഹൂജ ചോദിച്ചിരുന്നു.തിരഞ്ഞെടുപ്പുകളില് ജാതി രാഷ്ട്രീയം കളിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നു.രാജ്യത്തെ എല്ലാ പ്രതിമകള്ക്കും സ്മാരകങ്ങള്ക്കും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പേര് നല്കണമെന്നാണ് അവര് പറയുന്നതെന്നും അഹൂജ പറഞ്ഞു.നിരന്തരം വിവാദ പ്രസ്താവനകള് നടത്തി എതിരാളികളെ അപമാനിക്കുന്ന നേതാവ് കൂടിയാണ് അഹൂജ.നേരത്തെ ജെഎന്യു യൂണിവേഴ്സിറ്റി സെക്സ് ഹബ്ബാണെന്നും ഇവിടെ നിന്ന് നിത്യേന മൂവായിരം ഗര്ഭനിരോധന ഉറകളും രണ്ടായിരം മദ്യക്കുപ്പികളും ലഭിക്കാറുണ്ടെന്ന് അഹൂജ ആരോപിച്ചിരുന്നു.ഇത് വന് വിവാദമായിരുന്നു ### Headline : ബീഫും പോര്ക്കും കഴിച്ചയാളെങ്ങനെ പണ്ഡിറ്റാകും... നെഹ്റുവിനെ അപമാനിച്ച് ബിജെപി എംഎല്എ
189
ബംഗളൂരു: കര്ണാടകത്തില് മുന് സര്ക്കാരിന്റെ കാലത്ത് ഫോണ് ചോര്ത്തിയെന്ന ആരോപണത്തിന്റെ നിഴലിലാണ് കുമാരസ്വാമി.ഇതിനിടെ അദ്ദേഹത്തെ ഞെട്ടിച്ച് സ്വന്തം പാര്ട്ടിയിലെ എംഎല്എ തന്നെ വമ്പനൊരു പ്രസ്താവന നടത്തിയിരിക്കുകയാണ്.എംഎല്എമാരുടെയും മന്ത്രിമാരുടെയും ഫോണ് കുമാരസ്വാമി ചോര്ത്തിയിട്ടുണ്ടെങ്കില് അദ്ദേഹത്തെ ജയിലിലടക്കയ്ക്കണമെന്നാണ് ജെഡിഎസ് എംഎല്എ എസ്ആര് ശ്രീനിവാസ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.മുഖ്യമന്ത്രിയായ സമയത്ത് നേതാക്കളുടെ ഫോണ് വിവരങ്ങള് കുമാരസ്വാമി ചോര്ത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പാര്ട്ടിയിലെ നേതാക്കള് തന്നെ പറഞ്ഞത്.നേരത്തെ ഈ കേസ് സിബിഐ വിടാന് യെഡ്ഡിയൂരപ്പ തീരുമാനിച്ചിരുന്നു.പ്രതിപക്ഷ നിരയിലെയും ഭരണപക്ഷനിരയിലെയും നേതാക്കളുടെ ഫോണ് ചോര്ത്തിയെന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുക.അതേസമയം ശ്രീനിവാസ് ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും അടുത്ത അനുയായിയാട്ടാണ് അറിയപ്പെടുന്നത്.ജിടി ദേവഗൗഡയാണ് കുമാരസ്വാമിക്കെതിരെ ഗൗരവമേറിയ ആരോപണം ഉന്നയിച്ചത്.അതിലാണ് അന്വേഷണവും നടക്കുന്നത്.ദേവഗൗഡ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുമുണ്ട്.എന്നാല് ജെഡിഎസ് നേതൃത്വുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്നും, അതിനര്ത്ഥം താന് ബിജെപിയിലേക്ക് പോകുമെന്നല്ലെന്നും ദേവഗൗഡ വ്യക്തമാക്കി.ദേവഗൗഡയ്ക്ക് പിന്നാലെയാണ് ഇപ്പോള് ശ്രീനിവാസും കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.കുമാരസ്വാമി ഫോണ് ചോര്ത്തലിലോ, അഴിമതിയിലൂടെ പണം സമ്പാദിക്കുന്നതിലോ തെളിവുണ്ടെങ്കില് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും, അതില് യാതൊരു തെറ്റുമില്ലെന്നും ശ്രീനിവാസ് പറഞ്ഞു.കുമാരസ്വാമിയെ അറസ്റ്റ് ചെയ്യാന് പാടില്ലെന്ന് നിയമമുണ്ടോയെന്നും ശ്രീനിവാസ് ചോദിച്ചു.അതേസമയം ഗൗഡ കുടുംബത്തിന് ശിവകുമാറിനോട് യാതൊരു അടുപ്പവുമില്ലെന്നും, അദ്ദേഹത്തിന്റെ അറസ്റ്റിലുള്ള പ്രതികരണം വെറും നാടകമാണന്നും ശ്രീനിവാസ് പറഞ്ഞു
ഫോണ് ചോര്ത്തിയെങ്കില് കുമാരസ്വാമിയെ ജയിലിലാക്കണം... ജെഡിഎസ് എംഎല്എയുടെ നിര്ദേശം ഇങ്ങനെ
https://malayalam.oneindia.com/news/india/jds-mla-against-kumaraswamy-233400.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബംഗളൂരു: കര്ണാടകത്തില് മുന് സര്ക്കാരിന്റെ കാലത്ത് ഫോണ് ചോര്ത്തിയെന്ന ആരോപണത്തിന്റെ നിഴലിലാണ് കുമാരസ്വാമി.ഇതിനിടെ അദ്ദേഹത്തെ ഞെട്ടിച്ച് സ്വന്തം പാര്ട്ടിയിലെ എംഎല്എ തന്നെ വമ്പനൊരു പ്രസ്താവന നടത്തിയിരിക്കുകയാണ്.എംഎല്എമാരുടെയും മന്ത്രിമാരുടെയും ഫോണ് കുമാരസ്വാമി ചോര്ത്തിയിട്ടുണ്ടെങ്കില് അദ്ദേഹത്തെ ജയിലിലടക്കയ്ക്കണമെന്നാണ് ജെഡിഎസ് എംഎല്എ എസ്ആര് ശ്രീനിവാസ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.മുഖ്യമന്ത്രിയായ സമയത്ത് നേതാക്കളുടെ ഫോണ് വിവരങ്ങള് കുമാരസ്വാമി ചോര്ത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പാര്ട്ടിയിലെ നേതാക്കള് തന്നെ പറഞ്ഞത്.നേരത്തെ ഈ കേസ് സിബിഐ വിടാന് യെഡ്ഡിയൂരപ്പ തീരുമാനിച്ചിരുന്നു.പ്രതിപക്ഷ നിരയിലെയും ഭരണപക്ഷനിരയിലെയും നേതാക്കളുടെ ഫോണ് ചോര്ത്തിയെന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുക.അതേസമയം ശ്രീനിവാസ് ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും അടുത്ത അനുയായിയാട്ടാണ് അറിയപ്പെടുന്നത്.ജിടി ദേവഗൗഡയാണ് കുമാരസ്വാമിക്കെതിരെ ഗൗരവമേറിയ ആരോപണം ഉന്നയിച്ചത്.അതിലാണ് അന്വേഷണവും നടക്കുന്നത്.ദേവഗൗഡ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുമുണ്ട്.എന്നാല് ജെഡിഎസ് നേതൃത്വുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്നും, അതിനര്ത്ഥം താന് ബിജെപിയിലേക്ക് പോകുമെന്നല്ലെന്നും ദേവഗൗഡ വ്യക്തമാക്കി.ദേവഗൗഡയ്ക്ക് പിന്നാലെയാണ് ഇപ്പോള് ശ്രീനിവാസും കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.കുമാരസ്വാമി ഫോണ് ചോര്ത്തലിലോ, അഴിമതിയിലൂടെ പണം സമ്പാദിക്കുന്നതിലോ തെളിവുണ്ടെങ്കില് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും, അതില് യാതൊരു തെറ്റുമില്ലെന്നും ശ്രീനിവാസ് പറഞ്ഞു.കുമാരസ്വാമിയെ അറസ്റ്റ് ചെയ്യാന് പാടില്ലെന്ന് നിയമമുണ്ടോയെന്നും ശ്രീനിവാസ് ചോദിച്ചു.അതേസമയം ഗൗഡ കുടുംബത്തിന് ശിവകുമാറിനോട് യാതൊരു അടുപ്പവുമില്ലെന്നും, അദ്ദേഹത്തിന്റെ അറസ്റ്റിലുള്ള പ്രതികരണം വെറും നാടകമാണന്നും ശ്രീനിവാസ് പറഞ്ഞു ### Headline : ഫോണ് ചോര്ത്തിയെങ്കില് കുമാരസ്വാമിയെ ജയിലിലാക്കണം... ജെഡിഎസ് എംഎല്എയുടെ നിര്ദേശം ഇങ്ങനെ
190
കണ്ണൂര്: കണ്ണൂര് നഗരത്തിനടുത്തെ പയ്യാമ്പലം ബീച്ചില് യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണം.ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്പ്രവേശിപ്പിച്ചു.പൊലിസ് നടത്തിയ മണിക്കൂറുകളോളമുള്ള തെരച്ചിലില് കണ്ണൂര് നഗരത്തിനടുത്തു താമസിക്കുന്ന രണ്ടുയുവാക്കള് പിടിയിലായി.ബീച്ചില് സഥാപിച്ച ക്യാമറകള് പരിശോധിച്ചപ്പോഴാണ് യുവാക്കളെ തിരിച്ചറിഞ്ഞത്.ഇരിട്ടിയില് വീണ്ടും ബോംബു പിടികൂടി: മേഖലയില് പരക്കെ റെയ്ഡ്!! ഞായറാ്ച വൈകുന്നേരമാണ് സ ംഭവം.സദാചാര പൊലിസ് ചമഞ്ഞ പയ്യാമ്പലം ബീച്ചില് ബൈക്കില് റോന്തുചുറ്റുകയായിരുന്ന യുവാക്കള് ബീച്ചില് സുഹൃത്തുമായി ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയുടെ മെക്കിട്ടു കയറുകയായിരുന്നു.ഇതിനെ ചെറുത്തുകൊണ്ടു മുന്പോട്ടുവന്ന യുവതിയുമായി വാക്തര്ക്കമുണ്ടാവുകയും ചെയ്തു,..യുവതിയെ കൈയേറ്റം ചെയത സദാചാര ഗുണ്ടകള് ഒപ്പമുണ്ടായിരുന്ന യുവാവിനെയും കൈയേറ്റം ചെയ്തു.ഇവര് ബീച്ചില് എന്തിനാണ് ഒറ്റയ്ക്കിരിക്കുന്നതെന്നു ഞങ്ങള്ക്കറിയാമെന്നു പറഞ്ഞു അസഭ്യം പറയുകയും ചെയ്തു.ഇവരുടെ മോശം കമന്റിനെ ചോദ്യം ചെയ്തതിനെ തുടര്ന്ന് ഇരുവരെയും യുവാക്കള് ഇടിയ്ക്കുകയും കടല്ഭിത്തിയില് നിന്ന് നിലത്ത് തള്ളി താഴെയിടുകയായിരുന്നു.ആക്രമണത്തില് ഇടത് കൈ ഒടിഞ്ഞ യുവതിയെ കണ്ണൂരിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്.യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അസഭ്യം നിറഞ്ഞ കമന്റടിച്ചത്.പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല് സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.പ്രതികള്ക്കെതിരെ സ്ത്രീകള്ക്കെതിരായ അക്രമം ഉള്പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള് പ്രകാരം കണ്ണൂര് ടൗണ് പൊലിസ് കേസെടുത്തു.പ്രതികളെ കോടതി റിമാന്ഡു ചെയ്തു
പയ്യാമ്പലത്ത് സദാചാര ഗുണ്ടാ വിളയാട്ടം: സുഹൃത്തിനൊപ്പമിരുന്ന യുവതിക്ക് പൊരിഞ്ഞതല്ല്, ഗുരുതര പരിക്ക്
https://malayalam.oneindia.com/news/kannur/woman-attacked-by-moral-policing-in-payyambalam-224277.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: കണ്ണൂര് നഗരത്തിനടുത്തെ പയ്യാമ്പലം ബീച്ചില് യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണം.ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്പ്രവേശിപ്പിച്ചു.പൊലിസ് നടത്തിയ മണിക്കൂറുകളോളമുള്ള തെരച്ചിലില് കണ്ണൂര് നഗരത്തിനടുത്തു താമസിക്കുന്ന രണ്ടുയുവാക്കള് പിടിയിലായി.ബീച്ചില് സഥാപിച്ച ക്യാമറകള് പരിശോധിച്ചപ്പോഴാണ് യുവാക്കളെ തിരിച്ചറിഞ്ഞത്.ഇരിട്ടിയില് വീണ്ടും ബോംബു പിടികൂടി: മേഖലയില് പരക്കെ റെയ്ഡ്!! ഞായറാ്ച വൈകുന്നേരമാണ് സ ംഭവം.സദാചാര പൊലിസ് ചമഞ്ഞ പയ്യാമ്പലം ബീച്ചില് ബൈക്കില് റോന്തുചുറ്റുകയായിരുന്ന യുവാക്കള് ബീച്ചില് സുഹൃത്തുമായി ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയുടെ മെക്കിട്ടു കയറുകയായിരുന്നു.ഇതിനെ ചെറുത്തുകൊണ്ടു മുന്പോട്ടുവന്ന യുവതിയുമായി വാക്തര്ക്കമുണ്ടാവുകയും ചെയ്തു,..യുവതിയെ കൈയേറ്റം ചെയത സദാചാര ഗുണ്ടകള് ഒപ്പമുണ്ടായിരുന്ന യുവാവിനെയും കൈയേറ്റം ചെയ്തു.ഇവര് ബീച്ചില് എന്തിനാണ് ഒറ്റയ്ക്കിരിക്കുന്നതെന്നു ഞങ്ങള്ക്കറിയാമെന്നു പറഞ്ഞു അസഭ്യം പറയുകയും ചെയ്തു.ഇവരുടെ മോശം കമന്റിനെ ചോദ്യം ചെയ്തതിനെ തുടര്ന്ന് ഇരുവരെയും യുവാക്കള് ഇടിയ്ക്കുകയും കടല്ഭിത്തിയില് നിന്ന് നിലത്ത് തള്ളി താഴെയിടുകയായിരുന്നു.ആക്രമണത്തില് ഇടത് കൈ ഒടിഞ്ഞ യുവതിയെ കണ്ണൂരിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്.യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അസഭ്യം നിറഞ്ഞ കമന്റടിച്ചത്.പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല് സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.പ്രതികള്ക്കെതിരെ സ്ത്രീകള്ക്കെതിരായ അക്രമം ഉള്പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള് പ്രകാരം കണ്ണൂര് ടൗണ് പൊലിസ് കേസെടുത്തു.പ്രതികളെ കോടതി റിമാന്ഡു ചെയ്തു ### Headline : പയ്യാമ്പലത്ത് സദാചാര ഗുണ്ടാ വിളയാട്ടം: സുഹൃത്തിനൊപ്പമിരുന്ന യുവതിക്ക് പൊരിഞ്ഞതല്ല്, ഗുരുതര പരിക്ക്
191
കണ്ണൂര്: കളഞ്ഞുകിട്ടിയ പണം തിരിച്ചു നല്കിയ മാതൃകയായവരെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.എന്നാല് മോഷ്ടിച്ച പണം തിരികെ കടയില് തന്നെ ഉപേക്ഷിച്ചു പോയ കള്ളനെ കുറിച്ചു കേള്ക്കുന്നത് അപൂര്വമാണ്.കണ്ണൂര് ജില്ലയിലെ മലയോര മേഖലയായ പയ്യാവൂരിലെ ചന്ദനക്കാംപാറയിലാണ് രസകരമായ സംഭവം നടന്നത്.വരിപ്പക്കുന്നേല് കൃഷ്ണന് കുട്ടിയുടെ പച്ചക്കറി കടയിലാണ് ചൊവ്വാഴ്ച പുലര്ച്ചെ ഷട്ടറിനുള്ളിലൂടെ മോഷ്ടിച്ച 14,500രൂപ കള്ളന് തിരികെയിട്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇവിടെ മോഷണം നടന്നത്.ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്ന്ന് സര്ക്കാര് രൂപീകരിക്കണമെന്ന് അത്തേവാലെ കൃഷ്ണന് കുട്ടി വീടുപണിക്കായി വെച്ച അന്പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്.ബാങ്കില് നിന്നും പണമെടുത്ത് കടയില് സൂക്ഷിച്ചതായിരുന്നു.കൃഷ്ണന് കുട്ടിയുടെ പരാതിയില് പയ്യാവൂര് പോലീസെത്തി അന്വേഷണം നടത്തി.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത മൈതാനം വരെ ഓടിയെങ്കിലും അവിടെ നില്ക്കുകയായിരുന്നു.കൃഷ്ണന്കുട്ടിയുടെ കടയെ കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം പോയ കറന്സിയില് കുറച്ച് തിരികെ ലഭിക്കുന്നത്.എന്നാല് പണം ഉപേക്ഷിച്ചു കടന്നുകളഞ്ഞ മോഷ്ടാവിനെ വലയിലാക്കാന് തന്നെയാണ് പോലീസിന്റെ തീരുമാനം.ഉപേക്ഷിച്ച പണം പയ്യാവൂര് എസ് ഐ പി സി രമേശന് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ വിരലടയാള വിദഗ്ദ്ധര്ക്കു കൈമാറി.കറന്സിയില് നിന്നും ലഭിക്കുന്ന വിരലടയാളത്തിലൂടെ മോഷ്ടാവിനെ കുടുക്കാനാണ് പോലീസിന്റെ നീക്കം.കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള് അകത്തു കടന്നത്
മോഷ്ടിച്ച പണം കടയില് തന്നെ ഉപേക്ഷിച്ച് മാതൃകയായി: മോഷ്ടാവിനെ കുരുക്കാൻ പോലീസ്, സംഭവം കണ്ണൂരിൽ
https://malayalam.oneindia.com/news/kannur/thief-leaves-cash-inside-the-shop-after-robbery-236383.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: കളഞ്ഞുകിട്ടിയ പണം തിരിച്ചു നല്കിയ മാതൃകയായവരെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.എന്നാല് മോഷ്ടിച്ച പണം തിരികെ കടയില് തന്നെ ഉപേക്ഷിച്ചു പോയ കള്ളനെ കുറിച്ചു കേള്ക്കുന്നത് അപൂര്വമാണ്.കണ്ണൂര് ജില്ലയിലെ മലയോര മേഖലയായ പയ്യാവൂരിലെ ചന്ദനക്കാംപാറയിലാണ് രസകരമായ സംഭവം നടന്നത്.വരിപ്പക്കുന്നേല് കൃഷ്ണന് കുട്ടിയുടെ പച്ചക്കറി കടയിലാണ് ചൊവ്വാഴ്ച പുലര്ച്ചെ ഷട്ടറിനുള്ളിലൂടെ മോഷ്ടിച്ച 14,500രൂപ കള്ളന് തിരികെയിട്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇവിടെ മോഷണം നടന്നത്.ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്ന്ന് സര്ക്കാര് രൂപീകരിക്കണമെന്ന് അത്തേവാലെ കൃഷ്ണന് കുട്ടി വീടുപണിക്കായി വെച്ച അന്പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്.ബാങ്കില് നിന്നും പണമെടുത്ത് കടയില് സൂക്ഷിച്ചതായിരുന്നു.കൃഷ്ണന് കുട്ടിയുടെ പരാതിയില് പയ്യാവൂര് പോലീസെത്തി അന്വേഷണം നടത്തി.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത മൈതാനം വരെ ഓടിയെങ്കിലും അവിടെ നില്ക്കുകയായിരുന്നു.കൃഷ്ണന്കുട്ടിയുടെ കടയെ കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം പോയ കറന്സിയില് കുറച്ച് തിരികെ ലഭിക്കുന്നത്.എന്നാല് പണം ഉപേക്ഷിച്ചു കടന്നുകളഞ്ഞ മോഷ്ടാവിനെ വലയിലാക്കാന് തന്നെയാണ് പോലീസിന്റെ തീരുമാനം.ഉപേക്ഷിച്ച പണം പയ്യാവൂര് എസ് ഐ പി സി രമേശന് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ വിരലടയാള വിദഗ്ദ്ധര്ക്കു കൈമാറി.കറന്സിയില് നിന്നും ലഭിക്കുന്ന വിരലടയാളത്തിലൂടെ മോഷ്ടാവിനെ കുടുക്കാനാണ് പോലീസിന്റെ നീക്കം.കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള് അകത്തു കടന്നത് ### Headline : മോഷ്ടിച്ച പണം കടയില് തന്നെ ഉപേക്ഷിച്ച് മാതൃകയായി: മോഷ്ടാവിനെ കുരുക്കാൻ പോലീസ്, സംഭവം കണ്ണൂരിൽ
192
അമൃതസര്: പഞ്ചാബ് മന്ത്രിസഭയില് നിന്ന് രാജിവെച്ച കോണ്ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദു കോണ്ഗ്രസ് വിടുമെന്നാണ് പ്രചാരണം.ഇക്കാര്യത്തില് പ്രതികരണം ലഭിക്കാത്തതിനെ തുടര്ന്ന് പ്രചാരണത്തിന് ബലം ലഭിക്കുകയും ചെയ്തു.എന്നാല് അമൃതസറില് തിരിച്ചെത്തിയ സിദ്ദു പാര്ട്ടി പ്രവര്ത്തകരുമായും നാട്ടുകാരുമായി ഏറെനേരം സംവദിച്ചു.കോണ്ഗ്രസ് വിടുന്ന പ്രശ്നമില്ലെന്നും അമൃതസറിലെ ജനങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കുമെന്നും സിദ്ദു അവരോട് പറഞ്ഞു.മന്ത്രിപദവിയില് സ്ഥാന ചലനമുണ്ടായതിനെ തുടര്ന്നാണ് സിദ്ദു രാജിവെച്ചത്.മുഖ്യമന്ത്രി അമരീന്ദര് സിങുമായി അദ്ദേഹം അത്ര സുഖത്തിലല്ല.രാജികത്ത് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധിക്കാണ് ആദ്യം അയച്ചത്.ഇതിന്റെ കോപ്പി ട്വിറ്ററില് പോസ്റ്റ് ചെയ്തു.എന്നാല് മന്ത്രിമാര് രാജിക്കത്ത് മുഖ്യമന്ത്രിക്കാണ് കൈമാറേണ്ടത്.രാഹുല് ഗാന്ധിക്ക് രാജിക്കത്ത് നല്കിയെന്ന വാര്ത്ത വന്നു രണ്ടുദിവസം കഴിഞ്ഞാണ് സിദ്ദു മുഖ്യമന്ത്രിക്ക് രാജികത്ത് നല്കിയത്.കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയും ഗവര്ണറും രാജി സ്വീകരിച്ചു.ഞായറാഴ്ച വൈകീട്ടാണ് സിദ്ദു അമൃതസറിലെ വീട്ടിലെത്തിയത്.ശേഷം ഇവിടെയുള്ള കൗണ്സിലര്മാരെയും പാര്ട്ടി പ്രവര്ത്തകരെയും കണ്ടു.ഇവരുമായുള്ള സംവദിക്കലിനിടെയാണ് സിദ്ദു കോണ്ഗ്രസ് വിട്ടുപോകില്ലെന്ന് വ്യക്തമാക്കിയത്.സിദ്ദു പാര്ട്ടി വിടുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് അമൃതസറിലെ കൗണ്സിലര് ജതീന്ദര് സിങ് ഭാട്ടിയ പറഞ്ഞു.മോദി രാജ്യത്തെ ചതിച്ചു.....ട്രംപുമായി എന്താണ് സംസാരിച്ചതെന്ന് ജനങ്ങള്ക്ക് അറിയണമെന്ന് രാഹുല്!! നേരത്തെ രാജ്യസഭാംഗത്വം രാജിവെച്ച വ്യക്തിയാണ് സിദ്ദു.അതുകൊണ്ടുതന്നെ രാജി എന്നത് അദ്ദേഹത്തിന് വലിയ സംഭവമല്ല.അമൃതസറിലെ ഒട്ടേറെ കൗണ്സിലര്മാര് സിദ്ദുവിനോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് രാജി സന്നദ്ധത അറിയിച്ചിരുന്നു.എന്നാല് സിദ്ദു തടയുകയാണ് ചെയ്തതെന്നും ഭാട്ടിയ പറഞ്ഞു.മാധ്യമങ്ങളെ കാണാന് സിദ്ദു ഇതുവരെ തയ്യാറായിട്ടില്ല
മന്ത്രി പദവി രാജിവെച്ച സിദ്ദു കോണ്ഗ്രസ് വിടുമോ? ചോദ്യങ്ങള്ക്ക് മറുപടി നല്കി താരം, ബിഗ് നോ
https://malayalam.oneindia.com/news/india/navjot-singh-sidhu-breaks-silence-will-not-quit-party-230301.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അമൃതസര്: പഞ്ചാബ് മന്ത്രിസഭയില് നിന്ന് രാജിവെച്ച കോണ്ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദു കോണ്ഗ്രസ് വിടുമെന്നാണ് പ്രചാരണം.ഇക്കാര്യത്തില് പ്രതികരണം ലഭിക്കാത്തതിനെ തുടര്ന്ന് പ്രചാരണത്തിന് ബലം ലഭിക്കുകയും ചെയ്തു.എന്നാല് അമൃതസറില് തിരിച്ചെത്തിയ സിദ്ദു പാര്ട്ടി പ്രവര്ത്തകരുമായും നാട്ടുകാരുമായി ഏറെനേരം സംവദിച്ചു.കോണ്ഗ്രസ് വിടുന്ന പ്രശ്നമില്ലെന്നും അമൃതസറിലെ ജനങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കുമെന്നും സിദ്ദു അവരോട് പറഞ്ഞു.മന്ത്രിപദവിയില് സ്ഥാന ചലനമുണ്ടായതിനെ തുടര്ന്നാണ് സിദ്ദു രാജിവെച്ചത്.മുഖ്യമന്ത്രി അമരീന്ദര് സിങുമായി അദ്ദേഹം അത്ര സുഖത്തിലല്ല.രാജികത്ത് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധിക്കാണ് ആദ്യം അയച്ചത്.ഇതിന്റെ കോപ്പി ട്വിറ്ററില് പോസ്റ്റ് ചെയ്തു.എന്നാല് മന്ത്രിമാര് രാജിക്കത്ത് മുഖ്യമന്ത്രിക്കാണ് കൈമാറേണ്ടത്.രാഹുല് ഗാന്ധിക്ക് രാജിക്കത്ത് നല്കിയെന്ന വാര്ത്ത വന്നു രണ്ടുദിവസം കഴിഞ്ഞാണ് സിദ്ദു മുഖ്യമന്ത്രിക്ക് രാജികത്ത് നല്കിയത്.കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയും ഗവര്ണറും രാജി സ്വീകരിച്ചു.ഞായറാഴ്ച വൈകീട്ടാണ് സിദ്ദു അമൃതസറിലെ വീട്ടിലെത്തിയത്.ശേഷം ഇവിടെയുള്ള കൗണ്സിലര്മാരെയും പാര്ട്ടി പ്രവര്ത്തകരെയും കണ്ടു.ഇവരുമായുള്ള സംവദിക്കലിനിടെയാണ് സിദ്ദു കോണ്ഗ്രസ് വിട്ടുപോകില്ലെന്ന് വ്യക്തമാക്കിയത്.സിദ്ദു പാര്ട്ടി വിടുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് അമൃതസറിലെ കൗണ്സിലര് ജതീന്ദര് സിങ് ഭാട്ടിയ പറഞ്ഞു.മോദി രാജ്യത്തെ ചതിച്ചു.....ട്രംപുമായി എന്താണ് സംസാരിച്ചതെന്ന് ജനങ്ങള്ക്ക് അറിയണമെന്ന് രാഹുല്!! നേരത്തെ രാജ്യസഭാംഗത്വം രാജിവെച്ച വ്യക്തിയാണ് സിദ്ദു.അതുകൊണ്ടുതന്നെ രാജി എന്നത് അദ്ദേഹത്തിന് വലിയ സംഭവമല്ല.അമൃതസറിലെ ഒട്ടേറെ കൗണ്സിലര്മാര് സിദ്ദുവിനോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് രാജി സന്നദ്ധത അറിയിച്ചിരുന്നു.എന്നാല് സിദ്ദു തടയുകയാണ് ചെയ്തതെന്നും ഭാട്ടിയ പറഞ്ഞു.മാധ്യമങ്ങളെ കാണാന് സിദ്ദു ഇതുവരെ തയ്യാറായിട്ടില്ല ### Headline : മന്ത്രി പദവി രാജിവെച്ച സിദ്ദു കോണ്ഗ്രസ് വിടുമോ? ചോദ്യങ്ങള്ക്ക് മറുപടി നല്കി താരം, ബിഗ് നോ
193
ക് ജുന്ജ 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച അപേക്ഷ കമ്മീഷന് നല്കിയത്.ന്യൂഡല്ഹി: ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായുടെ സുരക്ഷ ചെലവിന്റെ കണക്ക് പുറത്ത് വിടാനുള്ള അപേക്ഷ തള്ളി ദേശീയ വിവരാവകാശ കമീഷന്.വ്യക്തിപരമായ വിവരങ്ങള്, സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള് എന്നിവ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപക് ജുനേജ എന്ന വ്യക്തി നല്കിയ അപേക്ഷ വിവരാവകാശ അപേക്ഷ കമ്മീഷന് തള്ളിയത്.ദീപക് ജുന്ജ 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച അപേക്ഷ കമ്മീഷന് നല്കിയത്.അന്ന് അമിത് ഷാ ബിജെപിയുടെ രാജ്യസഭ അംഗമായിരുന്നില്ല.സ്വകാര്യ വ്യക്തികള്ക്ക് സുരക്ഷ നല്കുന്നത് സംബന്ധിച്ച് വിവരങ്ങളും അതിന്റെ ചെലവ് വിവരങ്ങളും നല്കണമെന്നായിരുന്നു അപേക്ഷയില് ആവശ്യപ്പെട്ടിരുന്നത്.എന്നാല് ഇത്തരം വിവരങ്ങള് പുറത്തു വിടുന്നത് വ്യക്തികളുടെ ജീവനും ഭീഷണിയാകുമെന്ന നിലാപാട് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്.തുടര്ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെതിരെ ദീപക് ജുന്ജ അപ്പീല് നല്കി.അപ്പീല് പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്, മന്ത്രാലയത്തിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.ഇതിനെതിരേ ദീപക് ഡല്ഹി ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയം വീണ്ടും പരിഗണിക്കാന് കോടതി കേന്ദ്ര വിവരാവകാശ കമ്മീഷനു നിര്ദേശം നല്കി.തുടര്ന്ന് ദീപകിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും വാദം കേട്ട കമ്മിഷന് മുന് തീരുമാനത്തില് തന്നെ ഉറച്ചുനില്ക്കുകയായിരുന്നു
അമിത് ഷായുടെ സുരക്ഷാ ചിലവിന്റെ കണക്ക് പുറത്തു വിടാനാവില്ലെന്ന് വിവരാവകാശ കമ്മീഷന്! വ്യക്തിയുടെ ജീവനു തന്നെ ഭീഷണിയാകുമെന്ന് വിശദീകരണം
https://bignewskerala.com/2018/08/27/cic-says-expenses-incurred-on-amit-shahs-security-cant-be-disclosed/8792/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ക് ജുന്ജ 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച അപേക്ഷ കമ്മീഷന് നല്കിയത്.ന്യൂഡല്ഹി: ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായുടെ സുരക്ഷ ചെലവിന്റെ കണക്ക് പുറത്ത് വിടാനുള്ള അപേക്ഷ തള്ളി ദേശീയ വിവരാവകാശ കമീഷന്.വ്യക്തിപരമായ വിവരങ്ങള്, സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള് എന്നിവ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപക് ജുനേജ എന്ന വ്യക്തി നല്കിയ അപേക്ഷ വിവരാവകാശ അപേക്ഷ കമ്മീഷന് തള്ളിയത്.ദീപക് ജുന്ജ 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച അപേക്ഷ കമ്മീഷന് നല്കിയത്.അന്ന് അമിത് ഷാ ബിജെപിയുടെ രാജ്യസഭ അംഗമായിരുന്നില്ല.സ്വകാര്യ വ്യക്തികള്ക്ക് സുരക്ഷ നല്കുന്നത് സംബന്ധിച്ച് വിവരങ്ങളും അതിന്റെ ചെലവ് വിവരങ്ങളും നല്കണമെന്നായിരുന്നു അപേക്ഷയില് ആവശ്യപ്പെട്ടിരുന്നത്.എന്നാല് ഇത്തരം വിവരങ്ങള് പുറത്തു വിടുന്നത് വ്യക്തികളുടെ ജീവനും ഭീഷണിയാകുമെന്ന നിലാപാട് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്.തുടര്ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെതിരെ ദീപക് ജുന്ജ അപ്പീല് നല്കി.അപ്പീല് പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്, മന്ത്രാലയത്തിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.ഇതിനെതിരേ ദീപക് ഡല്ഹി ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയം വീണ്ടും പരിഗണിക്കാന് കോടതി കേന്ദ്ര വിവരാവകാശ കമ്മീഷനു നിര്ദേശം നല്കി.തുടര്ന്ന് ദീപകിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും വാദം കേട്ട കമ്മിഷന് മുന് തീരുമാനത്തില് തന്നെ ഉറച്ചുനില്ക്കുകയായിരുന്നു ### Headline : അമിത് ഷായുടെ സുരക്ഷാ ചിലവിന്റെ കണക്ക് പുറത്തു വിടാനാവില്ലെന്ന് വിവരാവകാശ കമ്മീഷന്! വ്യക്തിയുടെ ജീവനു തന്നെ ഭീഷണിയാകുമെന്ന് വിശദീകരണം
194
സിംസാറുല് ഹഖ് ഹുദവിക്ക് ഓണാശംസകള് നേര്ന്ന് അനീസ് സലീം 10, 2019, 17:43 കര്ഫഫല് ട്വീറ്റുമായി തരൂര്, പുതിയ പദത്തിന്റെ അര്ത്ഥം തിരഞ്ഞ് സോഷ്യല് മീഡിയ, പ്രതികരണം ഇങ്ങനെ 10, 2019, 14:36 അഭിനന്ദനങ്ങള് മോദി സര്ക്കാര്....രാജ്യത്തിന്റെ തകര്ച്ചയില് നന്ദിയുണ്ട്, പരിഹസിച്ച് രാഹുല്!! 8, 2019, 17:52 100ഡേയ്സ് നോ വികാസ്....മോദി സര്ക്കാരിന് നൂറാം ദിന ആശംസകള്, ട്രോളുമായി കോണ്ഗ്രസ്!! 8, 2019, 14:36 ചിന്മയാനന്ദ പീഡനക്കേസ്: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സുപ്രീം കോടതി 2, 2019, 18:01 താനുള്പ്പെടെ നിരവധി പെണ്കുട്ടികളുടെ ജീവിതം നശിപ്പിച്ചു: മുന് കേന്ദ്രമന്ത്രിക്കെതിരെ യുവതി 27, 2019, 17:34 അമ്മ കൊടുത്തത് 5 കോടിയല്ല, 5 കോടി 90 ലക്ഷം, തന്റെ അമ്മയ്ക്ക് വരെ വിളിച്ചു, പ്രതികരണവുമായി ടിനി ടോം 21, 2019, 17:38 സിപിഎം ഓഫീസില് ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്ത്ഥ്യം ഇങ്ങനെ 20, 2019, 11:28 പാകിസ്താനിലെ ബലൂചിസ്താനില് ബിജെപി യൂണിറ്റ് തുറന്നോ? വ്യാജ വീഡിയോ പ്രചരണം 19, 2019, 13:09 ഇത് 'ലോഡ് ഭ്രാന്ത്'...ശ്രീപത്മനാഭനെയെങ്കിലും ബാക്കിവച്ചാൽ മതി!!! മേയർ ബ്രോയ്ക്ക് അഭിനന്ദന ട്രോളുകൾ 16, 2019, 17:23 ദുരിതാശ്വാസ നിധിയില് പണമെത്തി, ആളുകള്ക്ക് കിട്ടിയില്ലെന്ന് ധര്മജന്; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം 16, 2019, 13:10 വടിവാളുമായി വന്ന മോഷ്ടാക്കളെ കസേരകൊണ്ട് തുരത്തി വൃദ്ധ ദമ്പതികള്; സിനിമയെ വെല്ലും ദൃശ്യങ്ങള് വൈറല് 13, 2019, 15:26 ബിജെപി അംഗത്വമെടുത്ത് പര്ദയണിഞ്ഞ സ്ത്രീ: ഒടുവില് സത്യം പുറത്തറിയിച്ചത് സോഷ്യല്മീഡിയ
സോഷ്യല് മീഡിയ: Latest സോഷ്യല് മീഡിയ
https://malayalam.oneindia.com/topic/%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF/?page-no=3
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സിംസാറുല് ഹഖ് ഹുദവിക്ക് ഓണാശംസകള് നേര്ന്ന് അനീസ് സലീം 10, 2019, 17:43 കര്ഫഫല് ട്വീറ്റുമായി തരൂര്, പുതിയ പദത്തിന്റെ അര്ത്ഥം തിരഞ്ഞ് സോഷ്യല് മീഡിയ, പ്രതികരണം ഇങ്ങനെ 10, 2019, 14:36 അഭിനന്ദനങ്ങള് മോദി സര്ക്കാര്....രാജ്യത്തിന്റെ തകര്ച്ചയില് നന്ദിയുണ്ട്, പരിഹസിച്ച് രാഹുല്!! 8, 2019, 17:52 100ഡേയ്സ് നോ വികാസ്....മോദി സര്ക്കാരിന് നൂറാം ദിന ആശംസകള്, ട്രോളുമായി കോണ്ഗ്രസ്!! 8, 2019, 14:36 ചിന്മയാനന്ദ പീഡനക്കേസ്: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സുപ്രീം കോടതി 2, 2019, 18:01 താനുള്പ്പെടെ നിരവധി പെണ്കുട്ടികളുടെ ജീവിതം നശിപ്പിച്ചു: മുന് കേന്ദ്രമന്ത്രിക്കെതിരെ യുവതി 27, 2019, 17:34 അമ്മ കൊടുത്തത് 5 കോടിയല്ല, 5 കോടി 90 ലക്ഷം, തന്റെ അമ്മയ്ക്ക് വരെ വിളിച്ചു, പ്രതികരണവുമായി ടിനി ടോം 21, 2019, 17:38 സിപിഎം ഓഫീസില് ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്ത്ഥ്യം ഇങ്ങനെ 20, 2019, 11:28 പാകിസ്താനിലെ ബലൂചിസ്താനില് ബിജെപി യൂണിറ്റ് തുറന്നോ? വ്യാജ വീഡിയോ പ്രചരണം 19, 2019, 13:09 ഇത് 'ലോഡ് ഭ്രാന്ത്'...ശ്രീപത്മനാഭനെയെങ്കിലും ബാക്കിവച്ചാൽ മതി!!! മേയർ ബ്രോയ്ക്ക് അഭിനന്ദന ട്രോളുകൾ 16, 2019, 17:23 ദുരിതാശ്വാസ നിധിയില് പണമെത്തി, ആളുകള്ക്ക് കിട്ടിയില്ലെന്ന് ധര്മജന്; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം 16, 2019, 13:10 വടിവാളുമായി വന്ന മോഷ്ടാക്കളെ കസേരകൊണ്ട് തുരത്തി വൃദ്ധ ദമ്പതികള്; സിനിമയെ വെല്ലും ദൃശ്യങ്ങള് വൈറല് 13, 2019, 15:26 ബിജെപി അംഗത്വമെടുത്ത് പര്ദയണിഞ്ഞ സ്ത്രീ: ഒടുവില് സത്യം പുറത്തറിയിച്ചത് സോഷ്യല്മീഡിയ ### Headline : സോഷ്യല് മീഡിയ: Latest സോഷ്യല് മീഡിയ
195
് ശിക്ഷയ്ക്ക് പുറമെ 1.30 ലക്ഷം പിഴയും വിധിച്ചു.ഇതില് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി യുവതിക്ക് നല്കാനും കോടതി ഉത്തരവിട്ടു മുംബൈ: അഭിയിക്കാന് അവസരം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള് പ്രചരിപ്പിച്ച കേസില് കാസ്റ്റിങ് ഡയറക്ടര്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മുംബൈ സെഷന്സ് കോടതി.23 വയസ്സുകാരിയുടെ പരാതിയില് കാസ്റ്റിങ് ഡയറക്ടര് രവീന്ദ്രനാഥ് ഘോഷിനാണ് കോടതി ശിക്ഷ വിധിച്ചത്.തടവ് ശിക്ഷയ്ക്ക് പുറമെ 1.30 ലക്ഷം പിഴയും വിധിച്ചു.ഇതില് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി യുവതിക്ക് നല്കാനും കോടതി ഉത്തരവിട്ടു.2011ല് മുംബൈയിലെ ആശുപത്രിയില് ജോലി ചെയ്യുന്നതിനിടെയാണ് യുവതി കാസ്റ്റിങ് ഡയറക്ടര് രവീന്ദ്രനാഥിനെ പരിചയപ്പെട്ടത്.അഭിനയിക്കാനും മോഡലിങിലും താല്പര്യമുണ്ടെന്നറിഞ്ഞ ഇയാള് യുവതിക്ക് ടെലിവിഷന് സീരിയലില് അവസരം വാഗ്ദാനം ചെയ്തു.ഒരു ഓഡിഷനില് പങ്കെടുത്ത യുവതിയെ 2012 ഫെബ്രുവരിയില് ഒരു ലോഡ്ജില് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത് ചിത്രങ്ങള് പകര്ത്തി ഭീഷണിപ്പെടുത്തി.രവീന്ദ്രനാഥിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോയി.എന്നാല് അവിടെയും ഇയാള് പിന്തുടരുകയും പണം ആവശ്യപ്പെടുകയും ചെയ്തു.തരില്ലെന്ന് പറഞ്ഞപ്പോള് യുവതിയുടെ നഗ്നചിത്രം ഭര്ത്താവിനും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കും അയച്ചു.ഇതേതുടര്ന്ന് യുവതി പരാതി നല്കി.2013 ഡിസംബറില് രവീന്ദ്രനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
അഭിനയിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രം പകര്ത്തി പ്രചരിപ്പിച്ച സംഭവം; കാസ്റ്റിങ് ഡയറക്ടര്ക്ക് ജീവപര്യന്തം ശിക്ഷ
https://bignewskerala.com/2019/01/05/casting-director-gets-life-imprisonment-for-raping-actress/29345/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ് ശിക്ഷയ്ക്ക് പുറമെ 1.30 ലക്ഷം പിഴയും വിധിച്ചു.ഇതില് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി യുവതിക്ക് നല്കാനും കോടതി ഉത്തരവിട്ടു മുംബൈ: അഭിയിക്കാന് അവസരം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള് പ്രചരിപ്പിച്ച കേസില് കാസ്റ്റിങ് ഡയറക്ടര്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മുംബൈ സെഷന്സ് കോടതി.23 വയസ്സുകാരിയുടെ പരാതിയില് കാസ്റ്റിങ് ഡയറക്ടര് രവീന്ദ്രനാഥ് ഘോഷിനാണ് കോടതി ശിക്ഷ വിധിച്ചത്.തടവ് ശിക്ഷയ്ക്ക് പുറമെ 1.30 ലക്ഷം പിഴയും വിധിച്ചു.ഇതില് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി യുവതിക്ക് നല്കാനും കോടതി ഉത്തരവിട്ടു.2011ല് മുംബൈയിലെ ആശുപത്രിയില് ജോലി ചെയ്യുന്നതിനിടെയാണ് യുവതി കാസ്റ്റിങ് ഡയറക്ടര് രവീന്ദ്രനാഥിനെ പരിചയപ്പെട്ടത്.അഭിനയിക്കാനും മോഡലിങിലും താല്പര്യമുണ്ടെന്നറിഞ്ഞ ഇയാള് യുവതിക്ക് ടെലിവിഷന് സീരിയലില് അവസരം വാഗ്ദാനം ചെയ്തു.ഒരു ഓഡിഷനില് പങ്കെടുത്ത യുവതിയെ 2012 ഫെബ്രുവരിയില് ഒരു ലോഡ്ജില് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത് ചിത്രങ്ങള് പകര്ത്തി ഭീഷണിപ്പെടുത്തി.രവീന്ദ്രനാഥിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോയി.എന്നാല് അവിടെയും ഇയാള് പിന്തുടരുകയും പണം ആവശ്യപ്പെടുകയും ചെയ്തു.തരില്ലെന്ന് പറഞ്ഞപ്പോള് യുവതിയുടെ നഗ്നചിത്രം ഭര്ത്താവിനും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കും അയച്ചു.ഇതേതുടര്ന്ന് യുവതി പരാതി നല്കി.2013 ഡിസംബറില് രവീന്ദ്രനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു ### Headline : അഭിനയിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രം പകര്ത്തി പ്രചരിപ്പിച്ച സംഭവം; കാസ്റ്റിങ് ഡയറക്ടര്ക്ക് ജീവപര്യന്തം ശിക്ഷ
196
കിഴക്കമ്പലം: എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി-ട്വന്റി ഭരണസമിതിയില് ഭിന്നത.പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ജോര്ജ് ഉള്പ്പെടെയുള്ളവര്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന് സംരക്ഷണം ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരു വിഭാഗം ഹൈക്കോടതിയില് ഹര്ജി നല്കി.പത്തൊമ്പതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.ഇതില് 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്.ഇതില് 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.ജനുവരി മൂന്നിന് അവിശ്വാസം പ്രമേയം ചര്ച്ചക്കെടുക്കും.അന്ന് അതില് പങ്കെടുക്കാന് സംരക്ഷണം വേണമെന്നാണ് ഹര്ജി.പ്രശ്നസാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ സമീപിച്ചിട്ടുണ്ട്.ഹർജിയിൽ പൊലീസിന്റെ നിലപാട് തേടിയ കോടതി കേസ് പരിഗണിക്കുന്നത് ഡിസംബർ 31ലേക്ക് മാറ്റി.വാർഷിക പദ്ധതി നിർവഹണം സമയബന്ധിതമായി നടപ്പാക്കുന്നതിലും ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം.പഞ്ചായത്ത് പ്രസിഡന്റിന്റെയും കൂട്ടാളികളുടെയും ഭാഗത്തു നിന്ന് ഭീഷണി ഉണ്ടെന്നും ചർച്ചയിൽ പങ്കെടുപ്പിക്കില്ലന്ന മുന്നറിയിപ്പുമായി നോട്ടിസ് വിതരണം ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.19 അംഗ പഞ്ചായത്തിൽ 17 അംഗങ്ങളെ വിജയിപ്പിച്ച ട്വൻറി-20 മൃഗീയ ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെയാണ് പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത ഉടലെടുത്തിരിക്കുന്നത്
ട്വൻറി-20യിൽ ഭിന്നത; അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സംരക്ഷണം തേടി പഞ്ചായത്ത് അംഗങ്ങൾ ഹൈക്കോടതിയിൽ
https://www.malayalamexpress.in/archives/987793/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കിഴക്കമ്പലം: എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി-ട്വന്റി ഭരണസമിതിയില് ഭിന്നത.പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ജോര്ജ് ഉള്പ്പെടെയുള്ളവര്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന് സംരക്ഷണം ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരു വിഭാഗം ഹൈക്കോടതിയില് ഹര്ജി നല്കി.പത്തൊമ്പതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.ഇതില് 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്.ഇതില് 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.ജനുവരി മൂന്നിന് അവിശ്വാസം പ്രമേയം ചര്ച്ചക്കെടുക്കും.അന്ന് അതില് പങ്കെടുക്കാന് സംരക്ഷണം വേണമെന്നാണ് ഹര്ജി.പ്രശ്നസാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ സമീപിച്ചിട്ടുണ്ട്.ഹർജിയിൽ പൊലീസിന്റെ നിലപാട് തേടിയ കോടതി കേസ് പരിഗണിക്കുന്നത് ഡിസംബർ 31ലേക്ക് മാറ്റി.വാർഷിക പദ്ധതി നിർവഹണം സമയബന്ധിതമായി നടപ്പാക്കുന്നതിലും ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം.പഞ്ചായത്ത് പ്രസിഡന്റിന്റെയും കൂട്ടാളികളുടെയും ഭാഗത്തു നിന്ന് ഭീഷണി ഉണ്ടെന്നും ചർച്ചയിൽ പങ്കെടുപ്പിക്കില്ലന്ന മുന്നറിയിപ്പുമായി നോട്ടിസ് വിതരണം ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.19 അംഗ പഞ്ചായത്തിൽ 17 അംഗങ്ങളെ വിജയിപ്പിച്ച ട്വൻറി-20 മൃഗീയ ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെയാണ് പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത ഉടലെടുത്തിരിക്കുന്നത് ### Headline : ട്വൻറി-20യിൽ ഭിന്നത; അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സംരക്ഷണം തേടി പഞ്ചായത്ത് അംഗങ്ങൾ ഹൈക്കോടതിയിൽ
197
്ലം പോക്സോ കോടതയാണ് ശിക്ഷ വിധിക്കുന്നത്.പെണ്കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്ത്താവ് രാജേഷാണ് പ്രതിയെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.പ്രതിക്ക് വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു കൊല്ലം: കൊല്ലം അഞ്ചലില് ഏഴു വയസുകാരിയെ തട്ടികൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില് പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.കൊല്ലം പോക്സോ കോടതയാണ് ശിക്ഷ വിധിക്കുന്നത്.പെണ്കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്ത്താവ് രാജേഷാണ് പ്രതിയെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.പ്രതിക്ക് വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.2017 ആഗസ്റ്റ് 27നാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.അമ്മൂമ്മയോടൊപ്പം ട്യൂഷന് ക്ലാസ്സിലേക്ക് പോയ ഏഴഉവയസുകാരിയെ പ്രതി കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.അതേസമയം കുട്ടി വീട്ടില് പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്പിഎല് എസ്റ്റേറ്റില് മൃതദേഹം ഉപേക്ഷിച്ചു.ഇയാള് കുട്ടിയെ കൊലപ്പെടുത്തിയശേഷവും പെണ്കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരിശോധനയില് കണ്ടെത്തി.കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില് നിര്ണ്ണായകമായി.പ്രതിക്കെതിരെ ബലാത്സംഘം, കൊലപാതകം, തട്ടിക്കൊണ്ടുപോകല് തുടങ്ങിയ വകുപ്പുകള് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്
അഞ്ചലില് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും
https://bignewskerala.com/2019/07/17/kollam-anchal-rape-case-pocso-court-verdict-today/42898/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്ലം പോക്സോ കോടതയാണ് ശിക്ഷ വിധിക്കുന്നത്.പെണ്കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്ത്താവ് രാജേഷാണ് പ്രതിയെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.പ്രതിക്ക് വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു കൊല്ലം: കൊല്ലം അഞ്ചലില് ഏഴു വയസുകാരിയെ തട്ടികൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില് പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.കൊല്ലം പോക്സോ കോടതയാണ് ശിക്ഷ വിധിക്കുന്നത്.പെണ്കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്ത്താവ് രാജേഷാണ് പ്രതിയെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.പ്രതിക്ക് വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.2017 ആഗസ്റ്റ് 27നാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.അമ്മൂമ്മയോടൊപ്പം ട്യൂഷന് ക്ലാസ്സിലേക്ക് പോയ ഏഴഉവയസുകാരിയെ പ്രതി കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.അതേസമയം കുട്ടി വീട്ടില് പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള ആര്പിഎല് എസ്റ്റേറ്റില് മൃതദേഹം ഉപേക്ഷിച്ചു.ഇയാള് കുട്ടിയെ കൊലപ്പെടുത്തിയശേഷവും പെണ്കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരിശോധനയില് കണ്ടെത്തി.കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില് നിര്ണ്ണായകമായി.പ്രതിക്കെതിരെ ബലാത്സംഘം, കൊലപാതകം, തട്ടിക്കൊണ്ടുപോകല് തുടങ്ങിയ വകുപ്പുകള് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് ### Headline : അഞ്ചലില് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും
198
..! 4, 2019 മനുഷ്യ ർ ക്കാ ണെ ങ്കി ലും മൃ ഗ ങ്ങ ൾ ക്കാ ണെ ങ്കി ലും ബാ ല ൻ സ് ആ വ ശ്യ മാ ണ്.ത ടി പ്പാ ല ത്തി ലൂ ടെ ബാ ല ൻ സ് ചെ യ്ത് ന ട ന്നു പോ യ അ നു ഭ വം പ ഴ യ ത ല മു റ യ്ക്കു ണ്ടാ വും.സൈ ക്കി ളും സ്കൂ ട്ട റും ബാ ല ൻ സ് ചെ യ്ത് ഓ ടി ക്കു ന്ന ത് പു തി യ ത ല മു റ യ്ക്കും പ രി ചി ത മാ ണ്.എ ന്നാ ൽ പ ല സ്തീ ൻ സ്വ ദേ ശി യാ യ മു ഹ മ്മ ദ് അ ൽ ഷെ ൻ ബ രി ബാ ല ൻ സിം ഗി ൽ പു ലി യാ ണ്, വെ റും പു ലി യ ല്ല പു പ്പു ലി യെ ന്ന് വി ശേ ഷി പ്പി ക്കാം മു ഹ മ്മ ദി നെ.ഒ രു കാ ലി ൽ ക സേ ര നി ർ ത്തു ക, ഒ രു ക ന്പി യു ടെ മു ക ളി ൽ നി ർ ത്തി യി രി ക്കു ന്ന ഗ്യാ സ് സി ലിണ്ട റി ന്റെ മു ക ളി ൽ മ റ്റൊ രു സി ലി ണ്ട ർ വ യ്ക്കു ക, കു പ്പി യു ടെ മു ക ളി ൽ ടെ ലി വി ഷ ൻ ബാ ല ൻ സ് ചെ യ്തു നി ർ ത്തു ക തു ട ങ്ങി യ വ യാ ണ് മു ഹ മ്മ ദി ന്റെ വി നോ ദം.ഒ രു വ ർ ഷം മു ന്പാ ണ് മു ഹ മ്മ ദ് ബാ ല ൻ സിം ഗ് പ രി പാ ടി തു ട ങ്ങി യ ത്.യൂ ട്യൂ ബി ൽ ഒ രു കൊ റി യ ൻ ആ ർ ട്ടി സ്റ്റി ന്റെ പ്ര ക ട നം ക ണ്ടി ട്ടാ ണ് മു ഹ മ്മ ദ് ഈ രം ഗ ത്ത് എ ത്തി യ ത്.ദി വ സ ങ്ങ ളോ ളും പ രി ശീ ലി ച്ച ശേ ഷ മാ ണ് ബാ ല ൻ സിം ഗ് സ്വാ യ ത്ത മാ ക്കി യ ത്.ഇ പ്പോ ൾ മി നി റ്റു ക ൾ കൊ ണ്ട് ഏ തൊ രു സാ ധ ന വും ബാ ല ൻ സ് ചെ യ്യാ ൻ മു ഹ മ്മ ദി നാ വും.ആ ർ ട്സ് ഓ ഫ് ബാ ല ൻ സിം ഗി നെ ക്കു റി ച്ചു ള്ള ഏ തെ ങ്കി ലും റി യാ ലി റ്റി ഷോ യി ൽ പ ങ്കെ ടു ക്കു ക, ഏ ഷ്യ യി ലൂ ടെ ചു റ്റി സ ഞ്ച രി ക്കു ക എ ന്നീ ആ ഗ്ര ഹ ങ്ങ ളാ ണ് മു ഹ മ്മ ദി നു ള്ള ത്.വാ ഷിം ഗ് മെഷീ നും ഫ്രി ഡ്ജും ബാ ല ൻ ചെ യ്യി ക്കാ നു ള്ള പ ദ്ധ തി യും മു ഹ മ്മ ദി നു ണ്ട്.അ ൽ പം പ രി ശീ ലി ച്ചാ ൽ ആ ർ ക്കും ബാ ല ൻ സിം ഗ് സാ ധി ക്കു മെ ന്നാ ണ് മു ഹ മ്മ ദി ന്റെ പ ക്ഷം.എസ്ടി രാഷ്ട്രദീപിക വാര്ത്തകള് ഫേസ്ബുക്കില് പിന്തുടരാന് ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ
കൈയിൽ കിട്ടുന്നതെന്തും എടുത്തു ബാലൻസ് ചെയ്തുകളയും; ഈ ബാ ല ൻ സിം ഗ് മാ ൻ ആള് പുപ്പുലിയാണ്
https://www.rashtradeepika.com/balancingman/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ..! 4, 2019 മനുഷ്യ ർ ക്കാ ണെ ങ്കി ലും മൃ ഗ ങ്ങ ൾ ക്കാ ണെ ങ്കി ലും ബാ ല ൻ സ് ആ വ ശ്യ മാ ണ്.ത ടി പ്പാ ല ത്തി ലൂ ടെ ബാ ല ൻ സ് ചെ യ്ത് ന ട ന്നു പോ യ അ നു ഭ വം പ ഴ യ ത ല മു റ യ്ക്കു ണ്ടാ വും.സൈ ക്കി ളും സ്കൂ ട്ട റും ബാ ല ൻ സ് ചെ യ്ത് ഓ ടി ക്കു ന്ന ത് പു തി യ ത ല മു റ യ്ക്കും പ രി ചി ത മാ ണ്.എ ന്നാ ൽ പ ല സ്തീ ൻ സ്വ ദേ ശി യാ യ മു ഹ മ്മ ദ് അ ൽ ഷെ ൻ ബ രി ബാ ല ൻ സിം ഗി ൽ പു ലി യാ ണ്, വെ റും പു ലി യ ല്ല പു പ്പു ലി യെ ന്ന് വി ശേ ഷി പ്പി ക്കാം മു ഹ മ്മ ദി നെ.ഒ രു കാ ലി ൽ ക സേ ര നി ർ ത്തു ക, ഒ രു ക ന്പി യു ടെ മു ക ളി ൽ നി ർ ത്തി യി രി ക്കു ന്ന ഗ്യാ സ് സി ലിണ്ട റി ന്റെ മു ക ളി ൽ മ റ്റൊ രു സി ലി ണ്ട ർ വ യ്ക്കു ക, കു പ്പി യു ടെ മു ക ളി ൽ ടെ ലി വി ഷ ൻ ബാ ല ൻ സ് ചെ യ്തു നി ർ ത്തു ക തു ട ങ്ങി യ വ യാ ണ് മു ഹ മ്മ ദി ന്റെ വി നോ ദം.ഒ രു വ ർ ഷം മു ന്പാ ണ് മു ഹ മ്മ ദ് ബാ ല ൻ സിം ഗ് പ രി പാ ടി തു ട ങ്ങി യ ത്.യൂ ട്യൂ ബി ൽ ഒ രു കൊ റി യ ൻ ആ ർ ട്ടി സ്റ്റി ന്റെ പ്ര ക ട നം ക ണ്ടി ട്ടാ ണ് മു ഹ മ്മ ദ് ഈ രം ഗ ത്ത് എ ത്തി യ ത്.ദി വ സ ങ്ങ ളോ ളും പ രി ശീ ലി ച്ച ശേ ഷ മാ ണ് ബാ ല ൻ സിം ഗ് സ്വാ യ ത്ത മാ ക്കി യ ത്.ഇ പ്പോ ൾ മി നി റ്റു ക ൾ കൊ ണ്ട് ഏ തൊ രു സാ ധ ന വും ബാ ല ൻ സ് ചെ യ്യാ ൻ മു ഹ മ്മ ദി നാ വും.ആ ർ ട്സ് ഓ ഫ് ബാ ല ൻ സിം ഗി നെ ക്കു റി ച്ചു ള്ള ഏ തെ ങ്കി ലും റി യാ ലി റ്റി ഷോ യി ൽ പ ങ്കെ ടു ക്കു ക, ഏ ഷ്യ യി ലൂ ടെ ചു റ്റി സ ഞ്ച രി ക്കു ക എ ന്നീ ആ ഗ്ര ഹ ങ്ങ ളാ ണ് മു ഹ മ്മ ദി നു ള്ള ത്.വാ ഷിം ഗ് മെഷീ നും ഫ്രി ഡ്ജും ബാ ല ൻ ചെ യ്യി ക്കാ നു ള്ള പ ദ്ധ തി യും മു ഹ മ്മ ദി നു ണ്ട്.അ ൽ പം പ രി ശീ ലി ച്ചാ ൽ ആ ർ ക്കും ബാ ല ൻ സിം ഗ് സാ ധി ക്കു മെ ന്നാ ണ് മു ഹ മ്മ ദി ന്റെ പ ക്ഷം.എസ്ടി രാഷ്ട്രദീപിക വാര്ത്തകള് ഫേസ്ബുക്കില് പിന്തുടരാന് ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ ### Headline : കൈയിൽ കിട്ടുന്നതെന്തും എടുത്തു ബാലൻസ് ചെയ്തുകളയും; ഈ ബാ ല ൻ സിം ഗ് മാ ൻ ആള് പുപ്പുലിയാണ്
199
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ലൈംഗിക ചൂഷണത്തിനിരയാക്കിയ 19 വയസുകാരൻ അറസ്റ്റിൽ.പിണറായി പാറപ്രത്ത് വാടക വീട്ടില് താമസിച്ച് വരികയായിരുന്ന പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിസാണ് അറസ്റ്റ്.കൂത്തുപറമ്പ് മൂന്നാംപീടികയിലെ അഭിജിത്തിനെയാണ് പോക്സോ വകുപ്പു പ്രകാരം പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.8 മണ്ഡലങ്ങളില് ബിജെപി വിജയം ഉറപ്പിക്കാന് ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ 17കാരിയായ പെണ്കുട്ടിയെ പ്രതി മൊബൈല് ഫോണ് വഴി പരിചയപ്പെടുകയായിരുന്നു.തുടര്ന്ന് പെണ്കുട്ടിയും കുടുംബവും താമസിക്കുന്ന പാറപ്രത്തെ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.പിന്നീട് മൊബൈല് ഫോണില് ചിത്രങ്ങള് പകര്ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂര് ജില്ലയിലെ സ്കൂളുകളില് ഹയര് സെക്കണ്ടറി വിഭാഗത്തില് പഠിക്കുന്ന നാല് പെണ്കുട്ടികള് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.ഇതേ തുടര്ന്ന് ജനമൈത്രി പോലീസും പ്രാദേശിക ഭരണകൂടങ്ങളും കുട്ടികള്ക്ക് കൗണ്സിലിംഗ് ഉള്പ്പെടെ നല്കി വരികയായിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഇത്തരമൊരു കൗണ്സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ പെണ്കുട്ടി നടന്ന കാര്യങ്ങള് തുറന്ന് പറഞ്ഞത്.തുടര്ന്ന് പോലീസില് പരാതി നല്കുകയായിരുന്നു.പെണ്കുട്ടിയുടെ അച്ഛന് പത്ത് വര്ഷം മുമ്പേ മരന്നപ്പെട്ടിരുന്നു.പിന്നീട് ഇവരുടെ കുടുംബം വാടക വീട്ടുകളില് കഴിഞ്ഞ് വരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയും പ്രതി ഇത്തരത്തില് പീഡിപ്പിച്ചതായും പെണ്കുട്ടി പോലീസിന് മൊഴി നല്കി.പ്രതിയെ വൈകിട്ടോടെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു
സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽ
https://malayalam.oneindia.com/news/kannur/teenager-arrested-in-molestation-case-236931.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ലൈംഗിക ചൂഷണത്തിനിരയാക്കിയ 19 വയസുകാരൻ അറസ്റ്റിൽ.പിണറായി പാറപ്രത്ത് വാടക വീട്ടില് താമസിച്ച് വരികയായിരുന്ന പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിസാണ് അറസ്റ്റ്.കൂത്തുപറമ്പ് മൂന്നാംപീടികയിലെ അഭിജിത്തിനെയാണ് പോക്സോ വകുപ്പു പ്രകാരം പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.8 മണ്ഡലങ്ങളില് ബിജെപി വിജയം ഉറപ്പിക്കാന് ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ 17കാരിയായ പെണ്കുട്ടിയെ പ്രതി മൊബൈല് ഫോണ് വഴി പരിചയപ്പെടുകയായിരുന്നു.തുടര്ന്ന് പെണ്കുട്ടിയും കുടുംബവും താമസിക്കുന്ന പാറപ്രത്തെ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.പിന്നീട് മൊബൈല് ഫോണില് ചിത്രങ്ങള് പകര്ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂര് ജില്ലയിലെ സ്കൂളുകളില് ഹയര് സെക്കണ്ടറി വിഭാഗത്തില് പഠിക്കുന്ന നാല് പെണ്കുട്ടികള് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.ഇതേ തുടര്ന്ന് ജനമൈത്രി പോലീസും പ്രാദേശിക ഭരണകൂടങ്ങളും കുട്ടികള്ക്ക് കൗണ്സിലിംഗ് ഉള്പ്പെടെ നല്കി വരികയായിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഇത്തരമൊരു കൗണ്സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ പെണ്കുട്ടി നടന്ന കാര്യങ്ങള് തുറന്ന് പറഞ്ഞത്.തുടര്ന്ന് പോലീസില് പരാതി നല്കുകയായിരുന്നു.പെണ്കുട്ടിയുടെ അച്ഛന് പത്ത് വര്ഷം മുമ്പേ മരന്നപ്പെട്ടിരുന്നു.പിന്നീട് ഇവരുടെ കുടുംബം വാടക വീട്ടുകളില് കഴിഞ്ഞ് വരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയും പ്രതി ഇത്തരത്തില് പീഡിപ്പിച്ചതായും പെണ്കുട്ടി പോലീസിന് മൊഴി നല്കി.പ്രതിയെ വൈകിട്ടോടെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു ### Headline : സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽ
200
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില് കെ എസ് യു പ്രവര്ത്തകനെ മുന് എസ് എഫ് ഐ നേതാവ് ഹോസ്റ്റല് മുറിയില് ചെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്.മഹേഷ് എന്നയാളാണ് ഹോസ്റ്റല് മുറിക്കുള്ളിലെത്തി നിതിന് രാജിനെ ഭീഷണിപ്പെടുത്തിയത്.ഭീഷണിക്ക് പിന്നാലെ നിതിന് രാജിന് ക്രൂരമര്ദ്ദനവും ഏല്ക്കേണ്ടി വന്നു.ഷെഹലയുടെ മരണം; അധ്യാപകർക്കും ഡോക്ടർക്കും വീഴ്ച പറ്റി, ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ മര്ദ്ദനത്തില് പരിക്കേറ്റ നിതിന് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.യുണിവേഴ്സിറ്റി കോളേജില് നേരത്തേയും കെ എസ് യു നേതാക്കളെ എസ്എഫ്ഐ പ്രവര്ത്തകര് മര്ദ്ദിച്ചതായി പരാതി ഉണ്ടായിരുന്നു.എസ് എഫ് ഐയുടെ ആക്രമത്തില് പ്രതിഷേധിച്ച് കോളേജില് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയത ശേഷമായിരുന്നു നിതിന് രാജിന് ആക്രമണം നേരിടേണ്ടി വന്നതെന്നാണ് ആരോപണം.രണ്ടാം വര്ഷ എം.എ ചരിത്രവിദ്യാര്ഥിയും കെ.എസ്.യു യൂണിറ്റ് അംഗവുമായ നിതിനു നേര്ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല് മുറിയില്വെച്ച് ആക്രമണമുണ്ടായത്.നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്ത്ഥിക്കും മര്ദ്ദനമേറ്റു.മഹേഷിന്റെ നേതൃത്വത്തിലെത്തിയ വിദ്യാര്ത്ഥികളാണ് തന്നെ മര്ദ്ദിച്ചതെന്ന് നിതിന് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.കനകമല കേസിലെ വിധി: അരാജക ശക്തികൾക്ക് മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരൻ അതേസമയം, നിതിനെ ഭീഷണപ്പെടുത്തിയതില് എസ്എഫ്ഐക്ക് പങ്കിലെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി അവകാശപ്പെടുന്നത്.മഹേഷ് എസ്എഫ്ഐ പ്രവര്ത്തകനല്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് പറയുന്നു.കെ എസ് യു നേതാക്കള്ക്കെതിരെ എസ്എഫ്ഐയും പരാതി നല്കിയിട്ടുണ്ട്.പഠിപ്പ് മുഠക്കിനെതുടര്ന്നുള്ള ആക്രമണങ്ങളെ തുടര്ന്ന് മൂന്ന് കെ എസ് യുക്കാരെ കോളേജില് നിന്നും സസ്പെന്ഡ് ചെയ്തിട്ടുണ്ട്
യൂണിവേഴ്സിറ്റി കോളേജ്: കെ എസ് യു പ്രവര്ത്തകന് മുന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി, ദൃശ്യങ്ങള് പുറത്ത്
https://malayalam.oneindia.com/news/kerala/sfi-leader-threatens-ksu-activist-in-university-college-237681.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില് കെ എസ് യു പ്രവര്ത്തകനെ മുന് എസ് എഫ് ഐ നേതാവ് ഹോസ്റ്റല് മുറിയില് ചെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്.മഹേഷ് എന്നയാളാണ് ഹോസ്റ്റല് മുറിക്കുള്ളിലെത്തി നിതിന് രാജിനെ ഭീഷണിപ്പെടുത്തിയത്.ഭീഷണിക്ക് പിന്നാലെ നിതിന് രാജിന് ക്രൂരമര്ദ്ദനവും ഏല്ക്കേണ്ടി വന്നു.ഷെഹലയുടെ മരണം; അധ്യാപകർക്കും ഡോക്ടർക്കും വീഴ്ച പറ്റി, ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ മര്ദ്ദനത്തില് പരിക്കേറ്റ നിതിന് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.യുണിവേഴ്സിറ്റി കോളേജില് നേരത്തേയും കെ എസ് യു നേതാക്കളെ എസ്എഫ്ഐ പ്രവര്ത്തകര് മര്ദ്ദിച്ചതായി പരാതി ഉണ്ടായിരുന്നു.എസ് എഫ് ഐയുടെ ആക്രമത്തില് പ്രതിഷേധിച്ച് കോളേജില് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയത ശേഷമായിരുന്നു നിതിന് രാജിന് ആക്രമണം നേരിടേണ്ടി വന്നതെന്നാണ് ആരോപണം.രണ്ടാം വര്ഷ എം.എ ചരിത്രവിദ്യാര്ഥിയും കെ.എസ്.യു യൂണിറ്റ് അംഗവുമായ നിതിനു നേര്ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല് മുറിയില്വെച്ച് ആക്രമണമുണ്ടായത്.നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്ത്ഥിക്കും മര്ദ്ദനമേറ്റു.മഹേഷിന്റെ നേതൃത്വത്തിലെത്തിയ വിദ്യാര്ത്ഥികളാണ് തന്നെ മര്ദ്ദിച്ചതെന്ന് നിതിന് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.കനകമല കേസിലെ വിധി: അരാജക ശക്തികൾക്ക് മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരൻ അതേസമയം, നിതിനെ ഭീഷണപ്പെടുത്തിയതില് എസ്എഫ്ഐക്ക് പങ്കിലെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി അവകാശപ്പെടുന്നത്.മഹേഷ് എസ്എഫ്ഐ പ്രവര്ത്തകനല്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് പറയുന്നു.കെ എസ് യു നേതാക്കള്ക്കെതിരെ എസ്എഫ്ഐയും പരാതി നല്കിയിട്ടുണ്ട്.പഠിപ്പ് മുഠക്കിനെതുടര്ന്നുള്ള ആക്രമണങ്ങളെ തുടര്ന്ന് മൂന്ന് കെ എസ് യുക്കാരെ കോളേജില് നിന്നും സസ്പെന്ഡ് ചെയ്തിട്ടുണ്ട് ### Headline : യൂണിവേഴ്സിറ്റി കോളേജ്: കെ എസ് യു പ്രവര്ത്തകന് മുന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി, ദൃശ്യങ്ങള് പുറത്ത്