id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
201
കൊച്ചി: ബാലവേല നിരോധന നിയമം തെറ്റിക്കുന്ന തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും 14 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുറഞ്ഞ വേതനം ഉറപ്പാക്കണമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ.ബാലവേല നിയമത്തിന്റെ ഭാഗമായി ചൈൽഡ് ലേബർ മോണിറ്ററിംഗ് കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോട്ടലുകളിലും മറ്റും അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികൾ തൊഴിലെടുക്കുന്നതായി വിവരം ലഭിക്കുന്നുണ്ടെന്നും എന്നാൽ പരിശോധനയ്ക്ക് എത്തുമ്പോൾ സാക്ഷികളുടെയും തെളിവുകളുടെയും അഭാവത്തിൽ കേസിന് കോടതിയിൽ ബലം പോരാതെ വരുന്നെന്നും യോഗം ചർച്ച ചെയ്തു.ബാലവേല നിരോധന നിയം പാലിക്കാത്ത തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്ന പിഴ, കുട്ടിയുടെ പുനരധിവാസത്തിനായി വിനിയോഗിക്കാമെന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്തു.പരിശോധന ശക്തമാക്കുന്നതിന് ആവശ്യമെങ്കിൽ പോലിസിന്റെ സഹായം തേടാമെന്ന് എ ഡി എം കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.ബാലവേല ചെയ്യിപ്പിക്കുന്ന തൊഴിലുടമയ്ക്ക് എതിരെ നിർബന്ധമായും കേസെടുക്കണമെന്നും നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജു, ചൈൽഡ് ലൈൻ കോർഡിനേറ്റർ ജെൻസൺ വി.ജെ., ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ ഓഫീസർ സൈന കെ.വി., പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എൻ.എം.ഷാജിമോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.'ഗോ ബാക്ക് മോദി' ട്വിറ്ററില് ട്രന്ഡിങ്ങായ ഹാഷ് ടാഗിന് പിന്നില് പാകിസ്ഥാനെന്ന് റിപ്പോര്ട്ട്
ബാലവേല നിരോധന നിയമം: പരിശോധന കൂടുതൽ ശക്തമാക്കും
https://www.malayalamexpress.in/archives/867991/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ബാലവേല നിരോധന നിയമം തെറ്റിക്കുന്ന തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും 14 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുറഞ്ഞ വേതനം ഉറപ്പാക്കണമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ.ബാലവേല നിയമത്തിന്റെ ഭാഗമായി ചൈൽഡ് ലേബർ മോണിറ്ററിംഗ് കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോട്ടലുകളിലും മറ്റും അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികൾ തൊഴിലെടുക്കുന്നതായി വിവരം ലഭിക്കുന്നുണ്ടെന്നും എന്നാൽ പരിശോധനയ്ക്ക് എത്തുമ്പോൾ സാക്ഷികളുടെയും തെളിവുകളുടെയും അഭാവത്തിൽ കേസിന് കോടതിയിൽ ബലം പോരാതെ വരുന്നെന്നും യോഗം ചർച്ച ചെയ്തു.ബാലവേല നിരോധന നിയം പാലിക്കാത്ത തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്ന പിഴ, കുട്ടിയുടെ പുനരധിവാസത്തിനായി വിനിയോഗിക്കാമെന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്തു.പരിശോധന ശക്തമാക്കുന്നതിന് ആവശ്യമെങ്കിൽ പോലിസിന്റെ സഹായം തേടാമെന്ന് എ ഡി എം കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.ബാലവേല ചെയ്യിപ്പിക്കുന്ന തൊഴിലുടമയ്ക്ക് എതിരെ നിർബന്ധമായും കേസെടുക്കണമെന്നും നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജു, ചൈൽഡ് ലൈൻ കോർഡിനേറ്റർ ജെൻസൺ വി.ജെ., ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ ഓഫീസർ സൈന കെ.വി., പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എൻ.എം.ഷാജിമോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.'ഗോ ബാക്ക് മോദി' ട്വിറ്ററില് ട്രന്ഡിങ്ങായ ഹാഷ് ടാഗിന് പിന്നില് പാകിസ്ഥാനെന്ന് റിപ്പോര്ട്ട് ### Headline : ബാലവേല നിരോധന നിയമം: പരിശോധന കൂടുതൽ ശക്തമാക്കും
202
കണ്ണൂര്: ബൈക്കില് സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആയുധങ്ങളുമായി പിടികൂടിയ സംഭവത്തില് പോലീസ് മറ്റ് പ്രതികള്ക്കായും അന്വേഷണം ഊര്ജ്ജിതമാക്കി.സംഭവത്തില് ഓടി രക്ഷപ്പെട്ടവരെ കുറിച്ച് പോലീസിനു വ്യക്തമായ വിവരം ലഭിച്ചുകഴിഞ്ഞു.ഇതില് കണ്ണൂര് സിറ്റി സ്റ്റേഷന് പരിധിയില് അക്രമ കേസില് പ്രതിയായിരുന്ന ബിലാല്, നഫ്സല്, നസിം എന്നിവരും ഉള്പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കണം: ബിജെപിയോട് താക്കറെ പിടിയിലായ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസിം (23) ചക്കരക്കല് പൊലീസ് സ്റ്റേഷന് പരിധിയില് തീവയ്പ്പ്, കൊലപാതക ശ്രമ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് കണ്ണൂര് ടൗണ് പോലീസ് നടത്തിയ വാഹന പരിശോധനയില് ആയുധങ്ങളുമായി മുഹമ്മദ് ഫസിം പിടിയിലായത്.മൂന്നുപേര് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.മുഹമ്മദ് ഫസിം എസ്ഡിപിഐ പ്രവര്ത്തകനാണെന്നും രാഷ്ട്രീയ അക്രമമാണോ പ്രതികള് ഉദ്ദേശിച്ചതെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.ഫസീമിനെ കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യും.വടിവാള്, സര്ജിക്കല് ബ്ലേഡുകള്, ഇരുമ്പുപാര എന്നിവയാണ് ഇയാളില് നിന്ന് പിടികൂടിയത്.ബൈക്കിന്റെ നമ്പര് വ്യാജമാണോയെന്നും പരിശോധിക്കുന്നുണ്ട്.പിടിയിലായ മുഹമ്മദ് ഫസിം റിമാന്ഡിലാണ്
ആയുധങ്ങളുമായി സഞ്ചരിക്കവേ യുവാവ് പിടിയിലായ സംഭവം: രക്ഷപ്പെട്ടവരിൽ അക്രമ കേസിലെ പ്രതിയും
https://malayalam.oneindia.com/news/kannur/police-about-people-slips-from-cops-with-weapons-from-kannur-237498.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: ബൈക്കില് സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആയുധങ്ങളുമായി പിടികൂടിയ സംഭവത്തില് പോലീസ് മറ്റ് പ്രതികള്ക്കായും അന്വേഷണം ഊര്ജ്ജിതമാക്കി.സംഭവത്തില് ഓടി രക്ഷപ്പെട്ടവരെ കുറിച്ച് പോലീസിനു വ്യക്തമായ വിവരം ലഭിച്ചുകഴിഞ്ഞു.ഇതില് കണ്ണൂര് സിറ്റി സ്റ്റേഷന് പരിധിയില് അക്രമ കേസില് പ്രതിയായിരുന്ന ബിലാല്, നഫ്സല്, നസിം എന്നിവരും ഉള്പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കണം: ബിജെപിയോട് താക്കറെ പിടിയിലായ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസിം (23) ചക്കരക്കല് പൊലീസ് സ്റ്റേഷന് പരിധിയില് തീവയ്പ്പ്, കൊലപാതക ശ്രമ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് കണ്ണൂര് ടൗണ് പോലീസ് നടത്തിയ വാഹന പരിശോധനയില് ആയുധങ്ങളുമായി മുഹമ്മദ് ഫസിം പിടിയിലായത്.മൂന്നുപേര് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.മുഹമ്മദ് ഫസിം എസ്ഡിപിഐ പ്രവര്ത്തകനാണെന്നും രാഷ്ട്രീയ അക്രമമാണോ പ്രതികള് ഉദ്ദേശിച്ചതെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.ഫസീമിനെ കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യും.വടിവാള്, സര്ജിക്കല് ബ്ലേഡുകള്, ഇരുമ്പുപാര എന്നിവയാണ് ഇയാളില് നിന്ന് പിടികൂടിയത്.ബൈക്കിന്റെ നമ്പര് വ്യാജമാണോയെന്നും പരിശോധിക്കുന്നുണ്ട്.പിടിയിലായ മുഹമ്മദ് ഫസിം റിമാന്ഡിലാണ് ### Headline : ആയുധങ്ങളുമായി സഞ്ചരിക്കവേ യുവാവ് പിടിയിലായ സംഭവം: രക്ഷപ്പെട്ടവരിൽ അക്രമ കേസിലെ പ്രതിയും
203
പൗരത്വനിയമഭേദഗതിയെ അനുകൂലിച്ചു കൊണ്ട് കേരളത്തിൽ റാലി നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.നിയമത്തിനെതിരെ കേരളത്തിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ നിയമത്തെ അനുകൂലിച്ചു കൊണ്ട് പ്രചാരണം നടത്തുന്നതിനായാണ് അമിത് ഷാ എത്തുന്നത്.മലബാറിൽ നടക്കുന്ന റാലിയിലാണ് അമിത് ഷാ പങ്കെടുക്കുക എന്നാണ് ലഭിക്കുന്ന വിവരം.ബി.ജെ.പിയും ആർ.എസ്.എസും ഒന്നിച്ചാണ് റാലിക്കും പ്രചാരണത്തിനും ചുക്കാൻ പിടിക്കുക.ഈ മാസം 15ന് ശേഷമാണ് അമിത് ഷാ കേരളത്തിലേക്ക് എത്തുക എന്നാണറിയുന്നത്.മലബാറിൽ വൻറാലിയെ ആയിരിക്കും അമിത് ഷാ അഭിസംബോധന ചെയ്യുക.കൊച്ചിയിലും റാലി ആലോചിക്കുന്നുണ്ട്.സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ കൈകോർത്ത കേരളത്തിൽ നേരിട്ടെത്താൻ ഷാ തന്നെയാണ് താല്പ്പര്യം പ്രകടിപ്പിച്ചതെന്നാണ് വിവരം.കൊച്ചിയിൽ ചേർന്ന പരിവാർ ബൈഠക് റാലിയുടെ ഒരുക്കം ചർച്ച ചെയ്തു.നിയമത്തിനെതിരെ കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആളുകളെക്കാൾ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ധാരണ.പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കത്തിക്കയറുന്ന സാഹചര്യത്തിലാണ് നിയമത്തിന് അനുകൂലമായ പ്രചാരണം കടുപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ഒരുങ്ങുന്നത്.നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ നടത്തുന്നത് കോൺഗ്രസ് പാർട്ടി അടങ്ങിയ പ്രതിപക്ഷമാണെന്നും പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിൽ ഒരിഞ്ചു പോലും പുറകോട്ട് പോകാൻ ഒരുക്കമല്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു
പൗരത്വനിയമ അനുകൂല റാലി: അമിത് ഷാ കേരളത്തിലെത്തും
https://www.malayalamexpress.in/archives/999730/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പൗരത്വനിയമഭേദഗതിയെ അനുകൂലിച്ചു കൊണ്ട് കേരളത്തിൽ റാലി നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.നിയമത്തിനെതിരെ കേരളത്തിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ നിയമത്തെ അനുകൂലിച്ചു കൊണ്ട് പ്രചാരണം നടത്തുന്നതിനായാണ് അമിത് ഷാ എത്തുന്നത്.മലബാറിൽ നടക്കുന്ന റാലിയിലാണ് അമിത് ഷാ പങ്കെടുക്കുക എന്നാണ് ലഭിക്കുന്ന വിവരം.ബി.ജെ.പിയും ആർ.എസ്.എസും ഒന്നിച്ചാണ് റാലിക്കും പ്രചാരണത്തിനും ചുക്കാൻ പിടിക്കുക.ഈ മാസം 15ന് ശേഷമാണ് അമിത് ഷാ കേരളത്തിലേക്ക് എത്തുക എന്നാണറിയുന്നത്.മലബാറിൽ വൻറാലിയെ ആയിരിക്കും അമിത് ഷാ അഭിസംബോധന ചെയ്യുക.കൊച്ചിയിലും റാലി ആലോചിക്കുന്നുണ്ട്.സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ കൈകോർത്ത കേരളത്തിൽ നേരിട്ടെത്താൻ ഷാ തന്നെയാണ് താല്പ്പര്യം പ്രകടിപ്പിച്ചതെന്നാണ് വിവരം.കൊച്ചിയിൽ ചേർന്ന പരിവാർ ബൈഠക് റാലിയുടെ ഒരുക്കം ചർച്ച ചെയ്തു.നിയമത്തിനെതിരെ കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആളുകളെക്കാൾ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ധാരണ.പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കത്തിക്കയറുന്ന സാഹചര്യത്തിലാണ് നിയമത്തിന് അനുകൂലമായ പ്രചാരണം കടുപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ഒരുങ്ങുന്നത്.നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ നടത്തുന്നത് കോൺഗ്രസ് പാർട്ടി അടങ്ങിയ പ്രതിപക്ഷമാണെന്നും പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിൽ ഒരിഞ്ചു പോലും പുറകോട്ട് പോകാൻ ഒരുക്കമല്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു ### Headline : പൗരത്വനിയമ അനുകൂല റാലി: അമിത് ഷാ കേരളത്തിലെത്തും
204
ദില്ലി: ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്കെതിരെ കേസെടുത്ത സംഭവത്തില് പ്രതികരിച്ച് ഭാര്യ ഹസിന് ജഹാന്.നിയമത്തിലുള്ള വിശ്വാസം ഒന്നുകൂടി ശക്തമായെന്നും, നന്ദി പറയുന്നുവെന്നും ഹസിന് പറഞ്ഞു.ഭര്തൃപീഡനത്തിനാണ് ഷമിക്കെതിരെ കേസെടുത്തിരിക്കുന്നത്.15 ദിവസത്തിനുള്ളില് കീഴടങ്ങുകയോ ജാമ്യത്തിന് അപേക്ഷിക്കുകയോ ചെയ്യണമെന്നാണ് കൊല്ക്കത്തയിലെ ആലിപ്പൂര് കോടതി ഉത്തരവിട്ടിരിക്കുന്നത്.ഒരു വര്ഷത്തോളമായി താന് നീതിക്ക് വേണ്ടി പോരാടുകയാണ്.ഷമി കരുതിയത് അദ്ദേഹം വളരെ കരുത്തനാണെന്നാണ്.അദ്ദേഹം വലിയ ക്രിക്കറ്ററാണെന്നാണ് വിചാരിച്ചതെന്നും, എന്നാല് നിയമത്തിന് മുന്നില് ഷമി മുട്ടുമടക്കിയെന്നും ഹസിന് ജഹാന് പറഞ്ഞു.ഞാന് ബംഗാളില് നിന്നുള്ളയാള് അല്ലെങ്കില്, മമതാ ബാനര്ജിയല്ല തന്റെ മുഖ്യമന്ത്രിയെങ്കില്, എനിക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കാന് സാധിക്കില്ലെന്നും ഹസിന് പറഞ്ഞു.ഉത്തര്പ്രദേശിലെ ആംറോഹ പോലീസ് എന്നെയും മകളെയും അപമാനിക്കാനാണ് ശ്രമിച്ചത്.എന്നാല് ദൈവഭാഗ്യം കൊണ്ട് അവര് വിജയിച്ചില്ലെന്നും ഹസിന് പറഞ്ഞു.അതേസമയം ഷമി വെസ്റ്റിന്ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന് ടീമിനൊപ്പമാണ് നിലവിലുള്ളത്.ഷമിക്കെതിരെയുള്ള കുറ്റപത്രം കാണുന്നത് വരെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന് സാധിക്കില്ലെന്ന് ബിസിസിഐ നേരത്തെ പറഞ്ഞിരുന്നു.ഹസിന് ജഹാന് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്.ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും, അദ്ദേഹവും കുടുംബാംഗങ്ങളും ചേര്ന്ന് തന്നെ പീഡിപ്പിച്ചെന്നും ഹസിന് ജഹാന് ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടതിനും ലൈംഗിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തത്.നേരത്തെ ഷമിയുടെ വീട്ടില് അതിക്രമിച്ച് കയറിയ ഹസിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് വിട്ടയക്കുകയായിരുന്നു
വലിയ ക്രിക്കറ്ററാണെന്നാണ് വിചാരം, മമതയില്ലെങ്കില്... ഷമിക്കെതിരെ തുറന്നടിച്ച് ഹസിന് ജഹാന്
https://malayalam.oneindia.com/news/india/he-thinks-he-is-a-big-cricketer-says-hasin-jahan-232979.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്കെതിരെ കേസെടുത്ത സംഭവത്തില് പ്രതികരിച്ച് ഭാര്യ ഹസിന് ജഹാന്.നിയമത്തിലുള്ള വിശ്വാസം ഒന്നുകൂടി ശക്തമായെന്നും, നന്ദി പറയുന്നുവെന്നും ഹസിന് പറഞ്ഞു.ഭര്തൃപീഡനത്തിനാണ് ഷമിക്കെതിരെ കേസെടുത്തിരിക്കുന്നത്.15 ദിവസത്തിനുള്ളില് കീഴടങ്ങുകയോ ജാമ്യത്തിന് അപേക്ഷിക്കുകയോ ചെയ്യണമെന്നാണ് കൊല്ക്കത്തയിലെ ആലിപ്പൂര് കോടതി ഉത്തരവിട്ടിരിക്കുന്നത്.ഒരു വര്ഷത്തോളമായി താന് നീതിക്ക് വേണ്ടി പോരാടുകയാണ്.ഷമി കരുതിയത് അദ്ദേഹം വളരെ കരുത്തനാണെന്നാണ്.അദ്ദേഹം വലിയ ക്രിക്കറ്ററാണെന്നാണ് വിചാരിച്ചതെന്നും, എന്നാല് നിയമത്തിന് മുന്നില് ഷമി മുട്ടുമടക്കിയെന്നും ഹസിന് ജഹാന് പറഞ്ഞു.ഞാന് ബംഗാളില് നിന്നുള്ളയാള് അല്ലെങ്കില്, മമതാ ബാനര്ജിയല്ല തന്റെ മുഖ്യമന്ത്രിയെങ്കില്, എനിക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കാന് സാധിക്കില്ലെന്നും ഹസിന് പറഞ്ഞു.ഉത്തര്പ്രദേശിലെ ആംറോഹ പോലീസ് എന്നെയും മകളെയും അപമാനിക്കാനാണ് ശ്രമിച്ചത്.എന്നാല് ദൈവഭാഗ്യം കൊണ്ട് അവര് വിജയിച്ചില്ലെന്നും ഹസിന് പറഞ്ഞു.അതേസമയം ഷമി വെസ്റ്റിന്ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന് ടീമിനൊപ്പമാണ് നിലവിലുള്ളത്.ഷമിക്കെതിരെയുള്ള കുറ്റപത്രം കാണുന്നത് വരെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന് സാധിക്കില്ലെന്ന് ബിസിസിഐ നേരത്തെ പറഞ്ഞിരുന്നു.ഹസിന് ജഹാന് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്.ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും, അദ്ദേഹവും കുടുംബാംഗങ്ങളും ചേര്ന്ന് തന്നെ പീഡിപ്പിച്ചെന്നും ഹസിന് ജഹാന് ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടതിനും ലൈംഗിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തത്.നേരത്തെ ഷമിയുടെ വീട്ടില് അതിക്രമിച്ച് കയറിയ ഹസിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് വിട്ടയക്കുകയായിരുന്നു ### Headline : വലിയ ക്രിക്കറ്ററാണെന്നാണ് വിചാരം, മമതയില്ലെങ്കില്... ഷമിക്കെതിരെ തുറന്നടിച്ച് ഹസിന് ജഹാന്
205
ഗുവാഹത്തി : ദേശീയ പൗരത്വ രജിസ്റ്റർ പുറത്തുവന്നതിന് പിന്നാലെ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് അസമിലെ ബി.ജെ.പി മന്ത്രി.മുതിർന്ന ബിജെപി നേതാവും അസം ധനകാര്യ മന്ത്രിയുമായ ഹിമാന്ത ബിസ്വ സർമയാണ് അന്തിമപട്ടികയിൽ തൃപ്തനല്ല എന്നറിയിച്ചത്.19 ലക്ഷം പേരെ പുറത്താക്കി കൊണ്ടുള്ള പട്ടികയിൽ പിഴവുണ്ടെന്നും കൂടുതൽ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നുമാണ് ബിസ്വ പറയുന്നത്.ഓരോ വിദേശിയേയും പുറത്താക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാർ പട്ടികയുടെ റീവെരിഫിക്കേഷനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.അസമിലെ ജനങ്ങളും പ്രക്രിയയുടെ ഫലത്തിൽ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു.പുറത്താക്കപ്പെട്ടവരുടെ എണ്ണം കൂടുതൽ ആകണമായിരുന്നുവെന്നും അതിർത്തി ജില്ലകളിലെ പട്ടിക പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലീം അഭയാര്ത്ഥികൾ കൂടുതൽ ഉള്ള മേഖലകളാണിത്.തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്നുകോടി, പതിനൊന്ന് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി നാലുപേരാണ് അസം ദേശീയ പൗരത്വ രജിസ്ട്രേഷന്റെ അന്തിമ പട്ടികയില് ഇടംപിടിച്ചിരിക്കുന്നത്.19,06,657 പേരാണ് പട്ടികയില് നിന്നും ഒഴിവാക്കപ്പെട്ടത്.പട്ടികയില് ഉള്പ്പെടാത്തവര്ക്ക് അപ്പീല് നല്കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.ഇവരുടെ പരാതിയിന്മേല് ആറുമാസത്തിനകം തീരുമാനമെടുക്കണം.ഇതിനായി അസമില് 100 ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ തുറന്നിട്ടുണ്ട്.സെപ്തംബര് രണ്ടിന് 200 ട്രൈബ്യൂണലുകൾ കൂടി തുറക്കുമെന്ന് സര്ക്കാര് അറിയിച്ചു.അറസ്റ്റ് ചെയ്ത പ്രവാസിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ; വനിതാ പൊലീസ് ഓഫീസർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
പൗരത്വ പട്ടികയിൽ അതൃപ്തി; ഇനിയും ജനങ്ങളെ പുറത്താക്കണമെന്ന് ബിജെപി മന്ത്രി
https://www.malayalamexpress.in/archives/786497/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഗുവാഹത്തി : ദേശീയ പൗരത്വ രജിസ്റ്റർ പുറത്തുവന്നതിന് പിന്നാലെ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് അസമിലെ ബി.ജെ.പി മന്ത്രി.മുതിർന്ന ബിജെപി നേതാവും അസം ധനകാര്യ മന്ത്രിയുമായ ഹിമാന്ത ബിസ്വ സർമയാണ് അന്തിമപട്ടികയിൽ തൃപ്തനല്ല എന്നറിയിച്ചത്.19 ലക്ഷം പേരെ പുറത്താക്കി കൊണ്ടുള്ള പട്ടികയിൽ പിഴവുണ്ടെന്നും കൂടുതൽ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നുമാണ് ബിസ്വ പറയുന്നത്.ഓരോ വിദേശിയേയും പുറത്താക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാർ പട്ടികയുടെ റീവെരിഫിക്കേഷനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.അസമിലെ ജനങ്ങളും പ്രക്രിയയുടെ ഫലത്തിൽ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു.പുറത്താക്കപ്പെട്ടവരുടെ എണ്ണം കൂടുതൽ ആകണമായിരുന്നുവെന്നും അതിർത്തി ജില്ലകളിലെ പട്ടിക പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലീം അഭയാര്ത്ഥികൾ കൂടുതൽ ഉള്ള മേഖലകളാണിത്.തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്നുകോടി, പതിനൊന്ന് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി നാലുപേരാണ് അസം ദേശീയ പൗരത്വ രജിസ്ട്രേഷന്റെ അന്തിമ പട്ടികയില് ഇടംപിടിച്ചിരിക്കുന്നത്.19,06,657 പേരാണ് പട്ടികയില് നിന്നും ഒഴിവാക്കപ്പെട്ടത്.പട്ടികയില് ഉള്പ്പെടാത്തവര്ക്ക് അപ്പീല് നല്കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.ഇവരുടെ പരാതിയിന്മേല് ആറുമാസത്തിനകം തീരുമാനമെടുക്കണം.ഇതിനായി അസമില് 100 ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ തുറന്നിട്ടുണ്ട്.സെപ്തംബര് രണ്ടിന് 200 ട്രൈബ്യൂണലുകൾ കൂടി തുറക്കുമെന്ന് സര്ക്കാര് അറിയിച്ചു.അറസ്റ്റ് ചെയ്ത പ്രവാസിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ; വനിതാ പൊലീസ് ഓഫീസർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ### Headline : പൗരത്വ പട്ടികയിൽ അതൃപ്തി; ഇനിയും ജനങ്ങളെ പുറത്താക്കണമെന്ന് ബിജെപി മന്ത്രി
206
കാൺപൂർ: ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐഐടി കാൺപൂർ.പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിവർക്ക് മാത്രമേ ഐഐടി കാൺപൂരിൽ പ്രവേശനം ലഭിക്കുകയുള്ളു.അതിനാൽ തന്നെ മിടുക്കന്മാരും മിടുക്കികളുമാണ് ഐഐടി കാൺപൂരിൽ പഠിക്കുന്നത്.ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..എന്നാൽ ഞെട്ടിക്കുന്നൊരു വാർത്തയാണ് കാൺപൂർ ഐഐടിയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമയാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.ഐഐടി അധികൃതർ ക്യാമ്പസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.ലഹരി ഉപയോഗിക്കുന്നവരിൽ മിക്കവരും പഠിക്കാൻ മിടുക്കരായവരാണെന്നാണ് ആക്ടിംഗ് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞത്.കാമ്പസിനുള്ളിൽ തന്നെയുള്ളവരാണ് ലഹരിമരുന്ന് എത്തിക്കുന്നത്.സെക്യൂരിറ്റി ജീവനക്കാർ, താൽക്കാലിക ജീവനക്കാർ തുടങ്ങിയവരാണ് ലഹരിമരുന്ന് കടത്തുന്നതെന്നും, കൂടുതൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും മനീന്ദ്ര അഗൾവാൾ പറഞ്ഞു.സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റിന് വിവരം നൽകിയിട്ടുണ്ട്.പോലീസ് ഇടപെടലിലൂടെ ക്യാമ്പസിലേക്കുള്ള ലഹരിമരുന്ന് കടത്തൽ തടയാനാകുമെന്നാണ് പ്രതീക്ഷ.അതേസമയം, ലഹരി മരുന്നിന് അടിമപ്പെട്ടവർക്ക് കൗൺസിലിങ് നൽകാനും ഐഐടി അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്.ലഹരി ഉപയോഗിക്കുന്നവരെന്ന് തിരിച്ചറിഞ്ഞവരെ ഉടൻതന്നെ കൗണ്സിലിങിന് വിധേയമാക്കുമെന്നും, മറ്റു നടപടികൾ സ്വീകരിക്കുമെന്നും ആക്ടിംഗ് ഡയറക്ടർ അറിയിച്ചു
പഠിക്കാൻ മിടുക്കരാണ്, പക്ഷേ കഞ്ചാവുമടിക്കും! ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമകൾ
https://malayalam.oneindia.com/news/india/hundreds-at-iit-kanpur-use-drugs-says-internal-probe-188430.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാൺപൂർ: ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐഐടി കാൺപൂർ.പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിവർക്ക് മാത്രമേ ഐഐടി കാൺപൂരിൽ പ്രവേശനം ലഭിക്കുകയുള്ളു.അതിനാൽ തന്നെ മിടുക്കന്മാരും മിടുക്കികളുമാണ് ഐഐടി കാൺപൂരിൽ പഠിക്കുന്നത്.ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..എന്നാൽ ഞെട്ടിക്കുന്നൊരു വാർത്തയാണ് കാൺപൂർ ഐഐടിയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമയാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.ഐഐടി അധികൃതർ ക്യാമ്പസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.ലഹരി ഉപയോഗിക്കുന്നവരിൽ മിക്കവരും പഠിക്കാൻ മിടുക്കരായവരാണെന്നാണ് ആക്ടിംഗ് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞത്.കാമ്പസിനുള്ളിൽ തന്നെയുള്ളവരാണ് ലഹരിമരുന്ന് എത്തിക്കുന്നത്.സെക്യൂരിറ്റി ജീവനക്കാർ, താൽക്കാലിക ജീവനക്കാർ തുടങ്ങിയവരാണ് ലഹരിമരുന്ന് കടത്തുന്നതെന്നും, കൂടുതൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും മനീന്ദ്ര അഗൾവാൾ പറഞ്ഞു.സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റിന് വിവരം നൽകിയിട്ടുണ്ട്.പോലീസ് ഇടപെടലിലൂടെ ക്യാമ്പസിലേക്കുള്ള ലഹരിമരുന്ന് കടത്തൽ തടയാനാകുമെന്നാണ് പ്രതീക്ഷ.അതേസമയം, ലഹരി മരുന്നിന് അടിമപ്പെട്ടവർക്ക് കൗൺസിലിങ് നൽകാനും ഐഐടി അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്.ലഹരി ഉപയോഗിക്കുന്നവരെന്ന് തിരിച്ചറിഞ്ഞവരെ ഉടൻതന്നെ കൗണ്സിലിങിന് വിധേയമാക്കുമെന്നും, മറ്റു നടപടികൾ സ്വീകരിക്കുമെന്നും ആക്ടിംഗ് ഡയറക്ടർ അറിയിച്ചു ### Headline : പഠിക്കാൻ മിടുക്കരാണ്, പക്ഷേ കഞ്ചാവുമടിക്കും! ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമകൾ
207
ദില്ലി: പാചക വാതക വിലയില് സ്മൃതി ഇറാനിയെയും ബിജെപിയെയും ട്രോളി രാഹുല് ഗാന്ധി.മുമ്പ് പാചക വാതക വില ആറ് രൂപ കൂടിയപ്പോള് സ്മൃതി ഇറാനിയടക്കം തെരുവില് ഇറങ്ങി പ്രതിഷേധിച്ചിരുന്നു.ഈ ത്രോ ബാക്ക് ചിത്രമാണ് രാഹുല് ട്രോളിനായി ഉപയോഗിച്ചത്.കഴിഞ്ഞ ദിവസം പാചക വാതക വില 144.5 രൂപ വര്ധിച്ചിരുന്നു.150 രൂപ വര്ധിപ്പിച്ച പാചക വാതക വിലയ്ക്കെതിരെ ഈ ബിജെപി അംഗങ്ങള് നടത്തുന്ന പ്രതിഷേധങ്ങളെ അംഗീകരിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ട്രോള്.ട്വീറ്റിനൊപ്പം റോള് ബാക്ക് ഹൈക്ക് എന്ന ട്രോള് ഹാഷ്ടാഗും രാഹുല് പങ്കുവെച്ചിട്ടുണ്ട്.യുപിഎ സര്ക്കാരിന്റെ കാലത്ത് സ്മൃതി ഇറാനി എല്പിജി വിലയ്ക്കെതിരെ പ്രതിഷേധിക്കുന്നതാണ് ചിത്രത്തിലുള്ളത്.അതേസമയം ബിജെപി നേതാക്കളെല്ലാം പാചക വാതക വിലയില് മൗനം തുടരുകയാണ്.രാഹുലിന്റെ ട്വീറ്റ് സോഷ്യല് മീഡിയ ഏറ്റെടുത്തിട്ടുണ്ട്.നിര്മലാ സീതാരാമന് ഉള്ളി കഴിക്കാത്തത് കൊണ്ട് ഉള്ളി വിലയെ കുറിച്ച് അറിയില്ല, അതുപോലെ സ്മൃതി പാചകം ചെയ്യാത്തത് കൊണ്ട് എല്പിജി വിലയെ കുറിച്ചും അറിയില്ലെന്നാണ് ട്രോള്.അതേസമയം രാഹുലിന്റെ ട്രോളിന്റെ പിന്നില് സ്മൃതിക്കുള്ള മറുപടി കൂടിയാണ്.അമേഠിയില് രാഹുലിനെ തോല്പ്പിച്ചതിന് പിന്നാലെ സ്മൃതി പലതവണ രാഹുലിനെ പരിഹസിച്ചിരുന്നു.നേരത്തെ ബജറ്റിന്റെ സമയത്ത് രാഹുലിന് ബജറ്റൊക്കെ മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം.ഇതിനുള്ള പരോക്ഷ മറുപടിയാണ് ഇത്.നേരത്തെ എല്പിജി വിലയുടെ പേരില് യുപി നിയമസഭയില് വലിയ പ്രതിഷേധം നടത്തിയിരുന്നു സമാജ് വാദി പാര്ട്ടി പ്രവര്ത്തകര്.കോണ്ഗ്രസ് കടുത്ത ആരോപണങ്ങളാണ് എല്പിജി വിലയില് മോദി സര്ക്കാരിനെതിരെ ഉന്നയിച്ചത്.ദില്ലി തിരഞ്ഞെടുപ്പ് വരെ വര്ധന പുറത്ത് വരാതെ പിടിച്ച് നിര്ത്തുകയായിരുന്നു സര്ക്കാരെന്ന് കോണ്ഗ്രസ് ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി കോടിക്കണക്കിന് ജനങ്ങള്ക്ക് എല്പിജി നല്കിയെന്നാണ് പറുന്നത്.എന്നാല് സാധാരണ പൗരന്മാര്ക്ക് ഇന്ന് എല്പിജി താങ്ങാവുന്നതിലും അധികമാണെന്ന് മഹിളാ കോണ്ഗ്രസ്്ധ്യക്ഷ സുഷ്മിത ദേവ് പറഞ്ഞു
സ്മൃതി ഇറാനിയുടെ ത്രോ ബാക്ക് ചിത്രവുമായി രാഹുല് ഗാന്ധി... എല്പിജി വിലയില് മാരക ട്രോള്
https://malayalam.oneindia.com/news/india/rahul-gandhi-trolls-smriti-irani-on-lpg-price-hike-242050.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പാചക വാതക വിലയില് സ്മൃതി ഇറാനിയെയും ബിജെപിയെയും ട്രോളി രാഹുല് ഗാന്ധി.മുമ്പ് പാചക വാതക വില ആറ് രൂപ കൂടിയപ്പോള് സ്മൃതി ഇറാനിയടക്കം തെരുവില് ഇറങ്ങി പ്രതിഷേധിച്ചിരുന്നു.ഈ ത്രോ ബാക്ക് ചിത്രമാണ് രാഹുല് ട്രോളിനായി ഉപയോഗിച്ചത്.കഴിഞ്ഞ ദിവസം പാചക വാതക വില 144.5 രൂപ വര്ധിച്ചിരുന്നു.150 രൂപ വര്ധിപ്പിച്ച പാചക വാതക വിലയ്ക്കെതിരെ ഈ ബിജെപി അംഗങ്ങള് നടത്തുന്ന പ്രതിഷേധങ്ങളെ അംഗീകരിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ട്രോള്.ട്വീറ്റിനൊപ്പം റോള് ബാക്ക് ഹൈക്ക് എന്ന ട്രോള് ഹാഷ്ടാഗും രാഹുല് പങ്കുവെച്ചിട്ടുണ്ട്.യുപിഎ സര്ക്കാരിന്റെ കാലത്ത് സ്മൃതി ഇറാനി എല്പിജി വിലയ്ക്കെതിരെ പ്രതിഷേധിക്കുന്നതാണ് ചിത്രത്തിലുള്ളത്.അതേസമയം ബിജെപി നേതാക്കളെല്ലാം പാചക വാതക വിലയില് മൗനം തുടരുകയാണ്.രാഹുലിന്റെ ട്വീറ്റ് സോഷ്യല് മീഡിയ ഏറ്റെടുത്തിട്ടുണ്ട്.നിര്മലാ സീതാരാമന് ഉള്ളി കഴിക്കാത്തത് കൊണ്ട് ഉള്ളി വിലയെ കുറിച്ച് അറിയില്ല, അതുപോലെ സ്മൃതി പാചകം ചെയ്യാത്തത് കൊണ്ട് എല്പിജി വിലയെ കുറിച്ചും അറിയില്ലെന്നാണ് ട്രോള്.അതേസമയം രാഹുലിന്റെ ട്രോളിന്റെ പിന്നില് സ്മൃതിക്കുള്ള മറുപടി കൂടിയാണ്.അമേഠിയില് രാഹുലിനെ തോല്പ്പിച്ചതിന് പിന്നാലെ സ്മൃതി പലതവണ രാഹുലിനെ പരിഹസിച്ചിരുന്നു.നേരത്തെ ബജറ്റിന്റെ സമയത്ത് രാഹുലിന് ബജറ്റൊക്കെ മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം.ഇതിനുള്ള പരോക്ഷ മറുപടിയാണ് ഇത്.നേരത്തെ എല്പിജി വിലയുടെ പേരില് യുപി നിയമസഭയില് വലിയ പ്രതിഷേധം നടത്തിയിരുന്നു സമാജ് വാദി പാര്ട്ടി പ്രവര്ത്തകര്.കോണ്ഗ്രസ് കടുത്ത ആരോപണങ്ങളാണ് എല്പിജി വിലയില് മോദി സര്ക്കാരിനെതിരെ ഉന്നയിച്ചത്.ദില്ലി തിരഞ്ഞെടുപ്പ് വരെ വര്ധന പുറത്ത് വരാതെ പിടിച്ച് നിര്ത്തുകയായിരുന്നു സര്ക്കാരെന്ന് കോണ്ഗ്രസ് ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി കോടിക്കണക്കിന് ജനങ്ങള്ക്ക് എല്പിജി നല്കിയെന്നാണ് പറുന്നത്.എന്നാല് സാധാരണ പൗരന്മാര്ക്ക് ഇന്ന് എല്പിജി താങ്ങാവുന്നതിലും അധികമാണെന്ന് മഹിളാ കോണ്ഗ്രസ്്ധ്യക്ഷ സുഷ്മിത ദേവ് പറഞ്ഞു ### Headline : സ്മൃതി ഇറാനിയുടെ ത്രോ ബാക്ക് ചിത്രവുമായി രാഹുല് ഗാന്ധി... എല്പിജി വിലയില് മാരക ട്രോള്
208
കണ്ണൂര്: വടകര പാര്ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്ഥിയായി മത്സരിച്ച സിഒടി നസീറിനെ വധിക്കാന് ശ്രമിച്ച സംഭവത്തില് പ്രധാന സൂത്രധാരന്മാരില് ഒരാള് കോടതിയില് കീഴടങ്ങി.കൊളച്ചേരി സ്വദേശി മൊയ്തു എന്ന മിഥുനാ (30) ണ് ഇന്ന് രാവിലെ 11.30 ഓടെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതയില് കീഴടങ്ങിയത്.ഇയാള് നേരത്തെ സമര്പ്പിച്ച മുന്കൂര് ജാമ്യ ഹര്ജി കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് കീഴടങ്ങല്.അഡ്വ.എം.ആര് ഷാനവാസ് മുഖേനയാണ് പ്രതി കീഴടങ്ങിയത്.കോൺഗ്രസിൽ വീണ്ടും രാജി; പഞ്ചാബിൽ നിന്നുള്ള എഐസിസി സെക്രട്ടറിയും രാജി സമർപ്പിച്ചു തലശ്ശേരി താലൂക്കില് നടന്ന ഒട്ടേറെ രാഷ്ട്രീയ അക്രമക്കേസുകളില് പ്രതിയാണ് മൊയ്തുവെന്നു വിളിപേരുള്ള മിഥുന്.ഇതിനിടെ സിഒ.ടി നസീര് വധശ്രമക്കേസ് അന്വേഷിക്കുന്ന സി ഐ പികെ വിശ്വംഭരനെയും എസ് ഐ ഹരീഷിനെയും തലശ്ശേരിയില് നിന്നുംമാറ്റി.കാസര്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയ സിഐ വികെ വിശ്വംഭരന് കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞു.തലശ്ശേരിയില് പുതിയ സി.ഐ ചുമതലയേറ്റു.എസ്ഐ ഹരീഷിനെയും മാറ്റാനുള്ള ഉത്തരവ് പുറത്തിറങ്ങി.കേസിന്റെ നിര്ണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്.കഴിഞ്ഞ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോള്, കേസില് അന്വേഷണം പൂര്ത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡി.ജി.പി ഉറപ്പ് നല്കിയിരുന്നു.നസീര് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില് ഉറപ്പ് നല്കിയിരുന്നതാണ്.വിശ്വംഭരനെ കാസര്കോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കും മാറ്റിയ ഉത്തരവാണ് നേരത്തെ വിവാദമായത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലംമാറി തലശ്ശേരിയില് എത്തിയതെങ്കിലും ഇത്രയും പ്രമാദമായ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിര്പ്പുമുയര്ത്തിയിരുന്നു.ഇതിന് പിന്നാലെ ഈ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്, സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനില്ക്കുന്നതിനാല് സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം.അതേസമയം, നസീറിനെ ആക്രമിക്കാന് എം.എല്.എയുടെ മുന്ഡ്രൈവറടക്കമുള്ള പ്രതികള് ഗൂഢാലോചന നടത്തിയ ഇന്നോവകാര്കസ്റ്റഡിയിലെടുക്കാന് ഇതുവരെ കസ്റ്റഡിയിലെടുക്കാന് പൊലിസിന് കഴിഞ്ഞിട്ടില്ല
സിഒടി നസീര് വധശ്രമം: മുഖ്യപ്രതി മിഥുന് കോടതിയില് കീഴടങ്ങി, നീക്കം ജാമ്യാപേക്ഷ തള്ളിയതോടെ
https://malayalam.oneindia.com/news/kannur/main-accused-surrenders-in-cot-naseer-murder-attempt-case-229257.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: വടകര പാര്ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്ഥിയായി മത്സരിച്ച സിഒടി നസീറിനെ വധിക്കാന് ശ്രമിച്ച സംഭവത്തില് പ്രധാന സൂത്രധാരന്മാരില് ഒരാള് കോടതിയില് കീഴടങ്ങി.കൊളച്ചേരി സ്വദേശി മൊയ്തു എന്ന മിഥുനാ (30) ണ് ഇന്ന് രാവിലെ 11.30 ഓടെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതയില് കീഴടങ്ങിയത്.ഇയാള് നേരത്തെ സമര്പ്പിച്ച മുന്കൂര് ജാമ്യ ഹര്ജി കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് കീഴടങ്ങല്.അഡ്വ.എം.ആര് ഷാനവാസ് മുഖേനയാണ് പ്രതി കീഴടങ്ങിയത്.കോൺഗ്രസിൽ വീണ്ടും രാജി; പഞ്ചാബിൽ നിന്നുള്ള എഐസിസി സെക്രട്ടറിയും രാജി സമർപ്പിച്ചു തലശ്ശേരി താലൂക്കില് നടന്ന ഒട്ടേറെ രാഷ്ട്രീയ അക്രമക്കേസുകളില് പ്രതിയാണ് മൊയ്തുവെന്നു വിളിപേരുള്ള മിഥുന്.ഇതിനിടെ സിഒ.ടി നസീര് വധശ്രമക്കേസ് അന്വേഷിക്കുന്ന സി ഐ പികെ വിശ്വംഭരനെയും എസ് ഐ ഹരീഷിനെയും തലശ്ശേരിയില് നിന്നുംമാറ്റി.കാസര്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയ സിഐ വികെ വിശ്വംഭരന് കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞു.തലശ്ശേരിയില് പുതിയ സി.ഐ ചുമതലയേറ്റു.എസ്ഐ ഹരീഷിനെയും മാറ്റാനുള്ള ഉത്തരവ് പുറത്തിറങ്ങി.കേസിന്റെ നിര്ണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്.കഴിഞ്ഞ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോള്, കേസില് അന്വേഷണം പൂര്ത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡി.ജി.പി ഉറപ്പ് നല്കിയിരുന്നു.നസീര് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില് ഉറപ്പ് നല്കിയിരുന്നതാണ്.വിശ്വംഭരനെ കാസര്കോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കും മാറ്റിയ ഉത്തരവാണ് നേരത്തെ വിവാദമായത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലംമാറി തലശ്ശേരിയില് എത്തിയതെങ്കിലും ഇത്രയും പ്രമാദമായ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിര്പ്പുമുയര്ത്തിയിരുന്നു.ഇതിന് പിന്നാലെ ഈ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്, സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനില്ക്കുന്നതിനാല് സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം.അതേസമയം, നസീറിനെ ആക്രമിക്കാന് എം.എല്.എയുടെ മുന്ഡ്രൈവറടക്കമുള്ള പ്രതികള് ഗൂഢാലോചന നടത്തിയ ഇന്നോവകാര്കസ്റ്റഡിയിലെടുക്കാന് ഇതുവരെ കസ്റ്റഡിയിലെടുക്കാന് പൊലിസിന് കഴിഞ്ഞിട്ടില്ല ### Headline : സിഒടി നസീര് വധശ്രമം: മുഖ്യപ്രതി മിഥുന് കോടതിയില് കീഴടങ്ങി, നീക്കം ജാമ്യാപേക്ഷ തള്ളിയതോടെ
209
ഭോപ്പാല്: കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പോസ്റ്ററില് പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു.മധ്യപ്രദേശിലെ ബിന്ദില് റോഡരികില് സ്ഥാപിച്ച കൂറ്റന് കട്ടൗട്ടിലാണ് കോണ്ഗ്രസ് നേതാവിന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.എന്നാല് ഇവരേക്കാളും വലുപ്പത്തില് വന് പ്രാധാന്യത്തോടെയാണ് സിന്ധ്യയുടെ ചിത്രം നല്കിയിരിക്കുന്നത്.ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി! കശ്മീരിനുളള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്ക്കാര് തീരുമാനത്തെ അനുകൂലിച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നിരുന്നു.ഈ നിലപാട് കോണ്ഗ്രസിന് വലിയ ക്ഷീണമാവുകയും ചെയ്തു.സിന്ധ്യയുടെ പിന്തുണയ്ക്കുളള നന്ദിസൂചകമായിട്ടാണ് പോസ്റ്ററില് ഇടം നല്കിയിരിക്കുന്നത്.കോണ്ഗ്രസിനുളളില് ടീം രാഹുലിനെ പ്രധാനികളില് ഒരാളായ സിന്ധ്യ കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരെ പറഞ്ഞ് കേട്ടിട്ടുളള പേരാണ്.എന്നാല് കശ്മീര് വിഷയത്തില് പാര്ട്ടിക്ക് വിരുദ്ദമായ നിലപാടെടുത്ത സിന്ധ്യ ബിജെപിയിലേക്ക് പോയെക്കും എന്ന് അഭ്യൂഹങ്ങള് പരന്നിരുന്നു.മധ്യപ്രദേശില് മുഖ്യമന്ത്രി കമല്നാഥുമായി നിരന്തരം ചേരിപ്പോരിലാണ് സിന്ധ്യ.ഇതും സിന്ധ്യ ബിജെപിയില് ചേരും എന്നുളള അഭ്യൂഹങ്ങള് പരക്കാന് കാരണമായി.മുഖ്യമന്ത്രി സ്ഥാനം കമല്നാഥിന് നല്കിയതിന് പിന്നാലെ മധ്യപ്രദേശ് കോണ്ഗ്രസിന്റെ അധ്യക്ഷ പദവിക്ക് വേണ്ടിയും സിന്ധ്യ ചരട് വലികള് നടത്തിയിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ സിന്ധ്യ എഐസിസി ജനറല് സെക്രട്ടരപി സ്ഥാനം രാജി വെച്ചു.കഴിഞ്ഞ ദിവസം കോണ്ഗ്രസ് പാര്ട്ടിയെ വിമര്ശിച്ചും സിന്ധ്യ രംഗത്ത് വന്നിരുന്നു.കോണ്ഗ്രസില് ആത്മപരിശോധന ആവശ്യമാണെന്നും പാര്ട്ടിയുടെ സ്ഥിതി വിലയിരുത്തി മെച്ചപ്പെടുത്തണം എന്നും ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു
ബിജെപി പോസ്റ്ററിൽ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യ! കോൺഗ്രസിന് ചങ്കിടിപ്പ്
https://malayalam.oneindia.com/news/india/jyotiraditya-scindia-s-picture-with-modi-and-amit-shah-in-bjp-poster-235041.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പോസ്റ്ററില് പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു.മധ്യപ്രദേശിലെ ബിന്ദില് റോഡരികില് സ്ഥാപിച്ച കൂറ്റന് കട്ടൗട്ടിലാണ് കോണ്ഗ്രസ് നേതാവിന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.എന്നാല് ഇവരേക്കാളും വലുപ്പത്തില് വന് പ്രാധാന്യത്തോടെയാണ് സിന്ധ്യയുടെ ചിത്രം നല്കിയിരിക്കുന്നത്.ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി! കശ്മീരിനുളള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്ക്കാര് തീരുമാനത്തെ അനുകൂലിച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നിരുന്നു.ഈ നിലപാട് കോണ്ഗ്രസിന് വലിയ ക്ഷീണമാവുകയും ചെയ്തു.സിന്ധ്യയുടെ പിന്തുണയ്ക്കുളള നന്ദിസൂചകമായിട്ടാണ് പോസ്റ്ററില് ഇടം നല്കിയിരിക്കുന്നത്.കോണ്ഗ്രസിനുളളില് ടീം രാഹുലിനെ പ്രധാനികളില് ഒരാളായ സിന്ധ്യ കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരെ പറഞ്ഞ് കേട്ടിട്ടുളള പേരാണ്.എന്നാല് കശ്മീര് വിഷയത്തില് പാര്ട്ടിക്ക് വിരുദ്ദമായ നിലപാടെടുത്ത സിന്ധ്യ ബിജെപിയിലേക്ക് പോയെക്കും എന്ന് അഭ്യൂഹങ്ങള് പരന്നിരുന്നു.മധ്യപ്രദേശില് മുഖ്യമന്ത്രി കമല്നാഥുമായി നിരന്തരം ചേരിപ്പോരിലാണ് സിന്ധ്യ.ഇതും സിന്ധ്യ ബിജെപിയില് ചേരും എന്നുളള അഭ്യൂഹങ്ങള് പരക്കാന് കാരണമായി.മുഖ്യമന്ത്രി സ്ഥാനം കമല്നാഥിന് നല്കിയതിന് പിന്നാലെ മധ്യപ്രദേശ് കോണ്ഗ്രസിന്റെ അധ്യക്ഷ പദവിക്ക് വേണ്ടിയും സിന്ധ്യ ചരട് വലികള് നടത്തിയിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ സിന്ധ്യ എഐസിസി ജനറല് സെക്രട്ടരപി സ്ഥാനം രാജി വെച്ചു.കഴിഞ്ഞ ദിവസം കോണ്ഗ്രസ് പാര്ട്ടിയെ വിമര്ശിച്ചും സിന്ധ്യ രംഗത്ത് വന്നിരുന്നു.കോണ്ഗ്രസില് ആത്മപരിശോധന ആവശ്യമാണെന്നും പാര്ട്ടിയുടെ സ്ഥിതി വിലയിരുത്തി മെച്ചപ്പെടുത്തണം എന്നും ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു ### Headline : ബിജെപി പോസ്റ്ററിൽ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യ! കോൺഗ്രസിന് ചങ്കിടിപ്പ്
210
കാസർഗോഡ്: ഓണാഘോഷങ്ങളുടെ മറവില് അനധികൃത മദ്യവില്പ്പനയും കടത്തും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് ജില്ലയിലും സംസ്ഥാന അതിര്ത്തിയോട് ചേര്ന്ന കര്ണാടക ഭാഗങ്ങളിലും പരിശോധന ശക്തമാക്കാന് കളക്ടറേറ്റില് ചേര്ന്ന ലഹരിവിരുദ്ധ പ്രവര്ത്തനത്തിനുള്ള ജില്ലാ ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.വിദ്യാലയങ്ങളുടെ പരിസരങ്ങളില് കര്ശന നിരീക്ഷണം ഏര്പ്പെടുത്താനും എഡിഎം എന് ദേവീദാസിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു.വ്യാജമദ്യം, ലഹരി വില്പ്പനക്കാര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കും.ജില്ലയില് സെപ്തംബര് 15 ന് രാത്രി 12 വരെ ഓണം സ്പെഷ്യല് എന്ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി കാസര്കോട് എക്സൈസ് ഡിവിഷന് ഓഫീസില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്.കാസര്കോട്, ഹോസ്ദുര്ഗ് എക്സൈസ് സര്ക്കിള് ഓഫീസുകളില് ഓരോ സ്ട്രൈക്കിംഗ് ഫോഴ്സുകളും ആരംഭിച്ചിട്ടുണ്ട്.ഓണാഘോഷ വേളകളിലും അതിനു മുന്നോടിയായും വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിര്മ്മാണം, സ്പിരിറ്റ് ചാരായമായും നിറം കലര്ത്തി വിദേശമദ്യമായും ഉപയോഗിക്കല്, കള്ളില് വീര്യവും അളവും കൂട്ടാനുളള മായം ചേര്ക്കലുകള് എന്നീ പ്രവര്ത്തനങ്ങള് നടക്കുവാന് സാധ്യതയുളളതിനാല് തടയുന്നതിന് വേണ്ടിയാണ് ഇവ ആരംഭിച്ചത്.പൊതുജനങ്ങള്ക്ക് ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള് ഈ ഓഫീസുകളില് അറിയിക്കാം.ടോള്ഫ്രീ നമ്പര് (കണ്ട്രോള് റൂം) 155358, എക്സൈസ് ഫോഴ്സ്മെന്റ് ആന്റ് നാര്ക്കോട്ടിക്ക് സ്പെഷ്യല് സ്ക്വാഡ് 04994 257060.യോഗത്തില് എന്എ നെല്ലിക്കുന്ന് എംഎല്എ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് മാത്യു കുര്യന്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്, ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി അംഗങ്ങള് തുടങ്ങിയവര് സംബന്ധിച്ചു.റോബോട്ടിക്സ് ആന്ഡ് ഇന്ഡസ്ട്രിയല് ഓട്ടോമേഷന് ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
വ്യാജമദ്യ വില്പ്പന : പരിശോധന ശക്തമാക്കും
https://www.malayalamexpress.in/archives/762013/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസർഗോഡ്: ഓണാഘോഷങ്ങളുടെ മറവില് അനധികൃത മദ്യവില്പ്പനയും കടത്തും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് ജില്ലയിലും സംസ്ഥാന അതിര്ത്തിയോട് ചേര്ന്ന കര്ണാടക ഭാഗങ്ങളിലും പരിശോധന ശക്തമാക്കാന് കളക്ടറേറ്റില് ചേര്ന്ന ലഹരിവിരുദ്ധ പ്രവര്ത്തനത്തിനുള്ള ജില്ലാ ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.വിദ്യാലയങ്ങളുടെ പരിസരങ്ങളില് കര്ശന നിരീക്ഷണം ഏര്പ്പെടുത്താനും എഡിഎം എന് ദേവീദാസിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു.വ്യാജമദ്യം, ലഹരി വില്പ്പനക്കാര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കും.ജില്ലയില് സെപ്തംബര് 15 ന് രാത്രി 12 വരെ ഓണം സ്പെഷ്യല് എന്ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി കാസര്കോട് എക്സൈസ് ഡിവിഷന് ഓഫീസില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്.കാസര്കോട്, ഹോസ്ദുര്ഗ് എക്സൈസ് സര്ക്കിള് ഓഫീസുകളില് ഓരോ സ്ട്രൈക്കിംഗ് ഫോഴ്സുകളും ആരംഭിച്ചിട്ടുണ്ട്.ഓണാഘോഷ വേളകളിലും അതിനു മുന്നോടിയായും വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിര്മ്മാണം, സ്പിരിറ്റ് ചാരായമായും നിറം കലര്ത്തി വിദേശമദ്യമായും ഉപയോഗിക്കല്, കള്ളില് വീര്യവും അളവും കൂട്ടാനുളള മായം ചേര്ക്കലുകള് എന്നീ പ്രവര്ത്തനങ്ങള് നടക്കുവാന് സാധ്യതയുളളതിനാല് തടയുന്നതിന് വേണ്ടിയാണ് ഇവ ആരംഭിച്ചത്.പൊതുജനങ്ങള്ക്ക് ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള് ഈ ഓഫീസുകളില് അറിയിക്കാം.ടോള്ഫ്രീ നമ്പര് (കണ്ട്രോള് റൂം) 155358, എക്സൈസ് ഫോഴ്സ്മെന്റ് ആന്റ് നാര്ക്കോട്ടിക്ക് സ്പെഷ്യല് സ്ക്വാഡ് 04994 257060.യോഗത്തില് എന്എ നെല്ലിക്കുന്ന് എംഎല്എ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് മാത്യു കുര്യന്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്, ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി അംഗങ്ങള് തുടങ്ങിയവര് സംബന്ധിച്ചു.റോബോട്ടിക്സ് ആന്ഡ് ഇന്ഡസ്ട്രിയല് ഓട്ടോമേഷന് ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു ### Headline : വ്യാജമദ്യ വില്പ്പന : പരിശോധന ശക്തമാക്കും
211
ന്യൂഡല്ഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെണ്കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരി ഗണിക്കും.രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-നാണ് പെണ്കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.എന്നാൽ, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്ക് നേരെ ലൈംഗിക അതിക്രമങ്ങള് വര്ധിക്കുന്നതിനെതിരെ സ്വമേധയാ എടുത്ത കേസിനൊപ്പമാണ് പെണ്കുട്ടിയുടെ കത്ത് കോടതി പരിഗണിക്കുന്നത്.ബി.ജെ.പി എം.എല്.എയും പ്രതിയുമായ കുല്ദീപ് സിങ് സെന്ഗറിന്റെ അനുയായികള് കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും ജീവന് അപകടത്തിലാണെന്നും അറിയിച്ച് ജൂലൈ 12നാണ് പെണ്കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങളും ദൃശ്യങ്ങളും പെണ്കുട്ടി കോടതിക്ക് നല്കിയിട്ടുണ്ട്.കത്ത് തന്റെ മുന്നിലേക്ക് എത്താൻ വൈകിയതിനെ കുറിച്ച് സുപ്രീംകോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്.ഇതേകുറിച്ചുള്ള രജിസ്ട്രിയുടെ വിശദീകരണവും കോടതി ഇന്ന് പരിശോധിച്ചേക്കും.സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ സിബിഐയിൽ നിന്ന് കോടതി വിശദാംശങ്ങൾ തേടാൻ സാധ്യതയുണ്ട്.അന്വേഷണം വേഗത്തിൽ പൂര്ത്തിയാക്കാനും പെണ്കുട്ടിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുമുള്ള നിര്ദ്ദേശങ്ങൾ കോടതി നൽകാനും സാധ്യതയുണ്ട്.കത്തിന്റെ അടിസ്ഥാനത്തില് റിപ്പോര്ട്ട് തയ്യാറാക്കാന് സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.ഈ റിപ്പോര്ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്നടപടികള് ചീഫ് ജസ്റ്റിസ് ആലോചിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.ചാവക്കാട് പുന്ന നൗഷാദിന്റെ കൊലപാതകം: 4 പ്രതികളെ തിരിച്ചറിഞ്ഞു
ഉന്നാവ് ഇരയുടെ കത്ത് ഇന്ന് സുപ്രിം കോടതിയിൽ
https://www.malayalamexpress.in/archives/736409/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെണ്കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരി ഗണിക്കും.രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-നാണ് പെണ്കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.എന്നാൽ, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്ക് നേരെ ലൈംഗിക അതിക്രമങ്ങള് വര്ധിക്കുന്നതിനെതിരെ സ്വമേധയാ എടുത്ത കേസിനൊപ്പമാണ് പെണ്കുട്ടിയുടെ കത്ത് കോടതി പരിഗണിക്കുന്നത്.ബി.ജെ.പി എം.എല്.എയും പ്രതിയുമായ കുല്ദീപ് സിങ് സെന്ഗറിന്റെ അനുയായികള് കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും ജീവന് അപകടത്തിലാണെന്നും അറിയിച്ച് ജൂലൈ 12നാണ് പെണ്കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങളും ദൃശ്യങ്ങളും പെണ്കുട്ടി കോടതിക്ക് നല്കിയിട്ടുണ്ട്.കത്ത് തന്റെ മുന്നിലേക്ക് എത്താൻ വൈകിയതിനെ കുറിച്ച് സുപ്രീംകോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്.ഇതേകുറിച്ചുള്ള രജിസ്ട്രിയുടെ വിശദീകരണവും കോടതി ഇന്ന് പരിശോധിച്ചേക്കും.സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ സിബിഐയിൽ നിന്ന് കോടതി വിശദാംശങ്ങൾ തേടാൻ സാധ്യതയുണ്ട്.അന്വേഷണം വേഗത്തിൽ പൂര്ത്തിയാക്കാനും പെണ്കുട്ടിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുമുള്ള നിര്ദ്ദേശങ്ങൾ കോടതി നൽകാനും സാധ്യതയുണ്ട്.കത്തിന്റെ അടിസ്ഥാനത്തില് റിപ്പോര്ട്ട് തയ്യാറാക്കാന് സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.ഈ റിപ്പോര്ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്നടപടികള് ചീഫ് ജസ്റ്റിസ് ആലോചിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.ചാവക്കാട് പുന്ന നൗഷാദിന്റെ കൊലപാതകം: 4 പ്രതികളെ തിരിച്ചറിഞ്ഞു ### Headline : ഉന്നാവ് ഇരയുടെ കത്ത് ഇന്ന് സുപ്രിം കോടതിയിൽ
212
ദില്ലി: മോദി സര്ക്കാരിന്റെ രണ്ടാം ബജറ്റില് ആദായ നികുതി സ്ലാബുകളില് മാറ്റം വരുത്തിയേക്കുമെന്ന് സൂചന.വാര്ഷിക വരുമാനം 7 ലക്ഷം രൂപ വരെ ഉള്ളവര്ക്ക് 5 ശതമാനം നികുതിയും 7 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതിയും ചുമത്തിയേക്കും.കഴിഞ്ഞ ഫിബ്രവരിയില് മോദി സര്ക്കാരിന്റെ ഇടക്കാല ബജറ്റില് വാര്ഷിക വരുമാനം അഞ്ച് ലക്ഷത്തില് താഴെയുള്ളവര്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.പുതിയ ബജറ്റില് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാര്ഷിക വരുമാനത്തിന് 20 ശതമാനം നികുതിയും 20 ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ളവര്ക്ക് 30 ശതമാനം നികുതിയും ചുമത്തിയേക്കും.പ്രതിവർഷം 10 കോടിയിൽ കൂടുതൽ വരുമാനം നേടുന്നവർക്കായി 35% ത്തിന്റെ പുതിയ സ്ലാബ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.സപ്തംബറില് നിര്മ്മല സീതാരാമന് തന്റെ കന്നി ബജറ്റില് കോര്പ്പറേറ്റ് നികുതിയില് ഇളവ് പ്രഖ്യാപിച്ചിരുന്നു.30 ശതമാനത്തില് നിന്ന് 25.2 ശതമാനത്തിലേയ്ക്കാണ് നികുതി ഇളവ് നല്കിയത്.സര്ചാര്ജ്ജുകള് അടക്കമാണിത്.കോര്പ്പറേറ്റ് ടാക്സ് കുറക്കുന്നതിലൂടെ ഒരു വര്ഷം 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്.അതേസമയം ആദായ നികുതിയില് ഇളവുകള് ഒന്നും പ്രഖ്യാപിച്ചിരുന്നില്ല
കേന്ദ്ര ബജറ്റ് 2020; ആദായ നികുതി സ്ലാബുകളില് മാറ്റം വരുത്തിയേക്കും
https://malayalam.oneindia.com/news/india/budget-2020-may-bring-income-tax-relief-240793.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മോദി സര്ക്കാരിന്റെ രണ്ടാം ബജറ്റില് ആദായ നികുതി സ്ലാബുകളില് മാറ്റം വരുത്തിയേക്കുമെന്ന് സൂചന.വാര്ഷിക വരുമാനം 7 ലക്ഷം രൂപ വരെ ഉള്ളവര്ക്ക് 5 ശതമാനം നികുതിയും 7 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതിയും ചുമത്തിയേക്കും.കഴിഞ്ഞ ഫിബ്രവരിയില് മോദി സര്ക്കാരിന്റെ ഇടക്കാല ബജറ്റില് വാര്ഷിക വരുമാനം അഞ്ച് ലക്ഷത്തില് താഴെയുള്ളവര്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.പുതിയ ബജറ്റില് 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാര്ഷിക വരുമാനത്തിന് 20 ശതമാനം നികുതിയും 20 ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ളവര്ക്ക് 30 ശതമാനം നികുതിയും ചുമത്തിയേക്കും.പ്രതിവർഷം 10 കോടിയിൽ കൂടുതൽ വരുമാനം നേടുന്നവർക്കായി 35% ത്തിന്റെ പുതിയ സ്ലാബ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.സപ്തംബറില് നിര്മ്മല സീതാരാമന് തന്റെ കന്നി ബജറ്റില് കോര്പ്പറേറ്റ് നികുതിയില് ഇളവ് പ്രഖ്യാപിച്ചിരുന്നു.30 ശതമാനത്തില് നിന്ന് 25.2 ശതമാനത്തിലേയ്ക്കാണ് നികുതി ഇളവ് നല്കിയത്.സര്ചാര്ജ്ജുകള് അടക്കമാണിത്.കോര്പ്പറേറ്റ് ടാക്സ് കുറക്കുന്നതിലൂടെ ഒരു വര്ഷം 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്.അതേസമയം ആദായ നികുതിയില് ഇളവുകള് ഒന്നും പ്രഖ്യാപിച്ചിരുന്നില്ല ### Headline : കേന്ദ്ര ബജറ്റ് 2020; ആദായ നികുതി സ്ലാബുകളില് മാറ്റം വരുത്തിയേക്കും
213
കേരളത്തിലെ സമാന്തര പുസ്തക പ്രസാധകരിൽ പ്രതീക്ഷയുണർത്തി നാല് വർഷങ്ങൾക്കു മുൻപ് കൊല്ലത്ത് ജന്മമെടുത്ത മലയാള പുസ്തക പ്രസാധക സംഘം (മാപ്സ്) പിളരുമെന്ന് അറിയുന്നു.സംഘടന എന്ത്? എന്തിന്? എങ്ങനെ? എന്ന് ചിന്തിക്കുമ്പോഴാണ് പിളർപ്പ് അനിവാര്യമാകുന്നതെന്ന് പിരിഞ്ഞുപോകുന്നവർ പറയുന്നു.നാല്പതോളം പ്രസാധകരുമായി പ്രവർത്തനം ആരംഭിച്ച സംഘടനയിൽ നിന്നും പലരും പിരിഞ്ഞുപോയി.അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സംഘബോധമില്ലാതെ സംഘടന വെറും ഘടനയായി നിലനിന്നുവെന്നതാണ്.കേരളത്തിലെ സമാന്തര പുസ്തക പ്രസാധകർക്ക് സംഘടനയിൽ അംഗത്വമെടുത്തതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.പ്രമുഖ പ്രസാധകരുടെ പുസ്തക വിതരണ നയങ്ങളിൽ പ്രതിഷേധിച്ച് പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തവർക്ക് പുസ്തകവിതരണത്തിനുള്ള പുതിയ വഴികൾ കണ്ടെത്തുന്നതിൽ ഒന്നും ചെയ്യാനായില്ല.കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ തുടക്കമിട്ട ജനകീയ പുസ്തകമേള ജില്ലാതല മേളയായി മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചപ്പോൾ ചില ജില്ലകൾ പുസ്തകമേളയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല.പ്രസ്തുത സ്ഥലങ്ങളിൽ, ലൈബ്രറി കൗൺസിലുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് മേളകൾ സംഘടിപ്പിക്കുവാൻ സാധിച്ചുവെങ്കിലും ജില്ലാ കൗൺസിലുകൾ നിശ്ചയിക്കുന്ന ഭീമമായ വാടക ക്രമീകരിക്കുവാനോ, അതിനെതിരെ പ്രസാധകരെ ഒരുമയോടെ അണിനിരത്തുവാനോ സംഘടനയ്ക്ക് സാധിച്ചില്ല.ഫലത്തിൽ അത് ചില ജില്ലാ ലൈബ്രറി കൗൺസിലുകൾക്ക് പണമുണ്ടാക്കുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു.(ഉദാഃ കണ്ണൂർ, പാലക്കാട്) പുസ്തകമേളയിൽ പങ്കെടുക്കാത്ത അംഗമായ പ്രസാധകന്റെ പുസ്തകങ്ങൾ വില്പനയ്ക്ക് സ്വീകരിക്കുവാനോ, പുസ്തകങ്ങൾ പരസ്പരം കൈമാറുന്നതിനോ സംഘടനയിലുള്ളവരിൽ പലരും ഒരുക്കമല്ല.ഇത്തരമൊരു സംഘടനകൊണ്ട് പിന്നെ എന്തു പ്രയോജനമാണുള്ളത്? സ്വന്തം പുസ്തകങ്ങൾ മാത്രം വിറ്റുതീർക്കാനുള്ള വഴികൾ അന്വേഷിച്ച് സംഘടനയിലെ ഓരോ പ്രസാധകനും പരക്കം പായുമ്പോൾ സംഘടനയ്ക്ക് എന്താണ് ക്രിയാത്മകമായി നിർവ്വഹിക്കാനുള്ളത്? ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ സംഘടന രൂപംകൊള്ളാൻ പോകുന്നത്..അഭിപ്രായങ്ങൾ
മലയാള പ്രസാധക സംഘം (മാപ്സ്) പിളരും
http://www.puzha.com/blog/gramam-sangeetha-essay3_jun28_07/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരളത്തിലെ സമാന്തര പുസ്തക പ്രസാധകരിൽ പ്രതീക്ഷയുണർത്തി നാല് വർഷങ്ങൾക്കു മുൻപ് കൊല്ലത്ത് ജന്മമെടുത്ത മലയാള പുസ്തക പ്രസാധക സംഘം (മാപ്സ്) പിളരുമെന്ന് അറിയുന്നു.സംഘടന എന്ത്? എന്തിന്? എങ്ങനെ? എന്ന് ചിന്തിക്കുമ്പോഴാണ് പിളർപ്പ് അനിവാര്യമാകുന്നതെന്ന് പിരിഞ്ഞുപോകുന്നവർ പറയുന്നു.നാല്പതോളം പ്രസാധകരുമായി പ്രവർത്തനം ആരംഭിച്ച സംഘടനയിൽ നിന്നും പലരും പിരിഞ്ഞുപോയി.അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സംഘബോധമില്ലാതെ സംഘടന വെറും ഘടനയായി നിലനിന്നുവെന്നതാണ്.കേരളത്തിലെ സമാന്തര പുസ്തക പ്രസാധകർക്ക് സംഘടനയിൽ അംഗത്വമെടുത്തതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.പ്രമുഖ പ്രസാധകരുടെ പുസ്തക വിതരണ നയങ്ങളിൽ പ്രതിഷേധിച്ച് പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തവർക്ക് പുസ്തകവിതരണത്തിനുള്ള പുതിയ വഴികൾ കണ്ടെത്തുന്നതിൽ ഒന്നും ചെയ്യാനായില്ല.കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ തുടക്കമിട്ട ജനകീയ പുസ്തകമേള ജില്ലാതല മേളയായി മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചപ്പോൾ ചില ജില്ലകൾ പുസ്തകമേളയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല.പ്രസ്തുത സ്ഥലങ്ങളിൽ, ലൈബ്രറി കൗൺസിലുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് മേളകൾ സംഘടിപ്പിക്കുവാൻ സാധിച്ചുവെങ്കിലും ജില്ലാ കൗൺസിലുകൾ നിശ്ചയിക്കുന്ന ഭീമമായ വാടക ക്രമീകരിക്കുവാനോ, അതിനെതിരെ പ്രസാധകരെ ഒരുമയോടെ അണിനിരത്തുവാനോ സംഘടനയ്ക്ക് സാധിച്ചില്ല.ഫലത്തിൽ അത് ചില ജില്ലാ ലൈബ്രറി കൗൺസിലുകൾക്ക് പണമുണ്ടാക്കുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു.(ഉദാഃ കണ്ണൂർ, പാലക്കാട്) പുസ്തകമേളയിൽ പങ്കെടുക്കാത്ത അംഗമായ പ്രസാധകന്റെ പുസ്തകങ്ങൾ വില്പനയ്ക്ക് സ്വീകരിക്കുവാനോ, പുസ്തകങ്ങൾ പരസ്പരം കൈമാറുന്നതിനോ സംഘടനയിലുള്ളവരിൽ പലരും ഒരുക്കമല്ല.ഇത്തരമൊരു സംഘടനകൊണ്ട് പിന്നെ എന്തു പ്രയോജനമാണുള്ളത്? സ്വന്തം പുസ്തകങ്ങൾ മാത്രം വിറ്റുതീർക്കാനുള്ള വഴികൾ അന്വേഷിച്ച് സംഘടനയിലെ ഓരോ പ്രസാധകനും പരക്കം പായുമ്പോൾ സംഘടനയ്ക്ക് എന്താണ് ക്രിയാത്മകമായി നിർവ്വഹിക്കാനുള്ളത്? ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ സംഘടന രൂപംകൊള്ളാൻ പോകുന്നത്..അഭിപ്രായങ്ങൾ ### Headline : മലയാള പ്രസാധക സംഘം (മാപ്സ്) പിളരും
214
ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമും ചേർന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020യുടെ ഔദ്യോഗിക വെബ്സൈറ്റ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഉഷ ടൈറ്റസ് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.ദൈനംദിന ജീവിതത്തിൽ സമൂഹം നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് വിദ്യാർഥികളിൽകൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികൾക്ക്....എന്ന വെബ് സൈറ്റിലൂടെ ഹാക്കത്തോണിൽ പങ്കെടുക്കന്നതിലേക്കായി രജിസ്റ്റർ ചെയ്യാം.ആധുനിക തൊഴിൽ മേഖലയിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ സജ്ജരാകുകയും വിവിധ വകുപ്പുകളിലെ കാര്യനിർവഹണത്തിൽ അവരെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡോ: ഉഷടൈറ്റസ് അഭിപ്രായപ്പെട്ടു.പൊതുസമൂഹവും വിവിധ വകുപ്പുകളും നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ സമാഹരിച്ചു ഇതിനായി തയ്യാറാക്കിയ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെ ഉപയോഗപ്പെടുത്തി പ്രശ്നപരിഹാരത്തിന് അവസരം നൽകുകയും ചെയ്യും.പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, വ്യവസായങ്ങൾ, സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങൾ, നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകൾ തുടങ്ങിയവർക്ക് പരിഹാരം തേടുന്ന അവരുടേതായ പ്രശ്നങ്ങൾ പരിഗണനയ്ക്കായി നൽകാം.ആ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.മികച്ച ആശയങ്ങളും പരിഹാര മാർഗ്ഗങ്ങളും നല്കുന്ന ടീമുകൾക്ക് പാരിതോഷികവും നൽകും.അതോടൊപ്പം ആ ആശയങ്ങളെ പ്രാബല്യത്തിൽ കൊണ്ടു വന്ന് പൊതുസമൂഹവും വിവിധ വകുപ്പുകളും നിലവിൽ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 10 ഹാക്കത്തോണുകൾ സംഘടിപ്പിക്കും.ഓരോ ഹാക്കത്തോണിൽ നിന്നും മികച്ച ടീമുകളെ തെരഞ്ഞെടുത്തു 30 ടീമുകൾ പങ്കെടുക്കുന്ന ഗ്രാൻഡ്ഫിനാലെ മാർച്ചിൽ നടക്കും.രാജസ്ഥാനിലെ സാംഭാര് തടാകത്തിന് സമീപം 1500 ഓളം പക്ഷികള് കൂട്ടത്തോടെ ചത്തനിലയില്
റീബൂട്ട് കേരള ഹാക്കത്തോൺ 2020 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
https://www.malayalamexpress.in/archives/916969/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമും ചേർന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020യുടെ ഔദ്യോഗിക വെബ്സൈറ്റ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഉഷ ടൈറ്റസ് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.ദൈനംദിന ജീവിതത്തിൽ സമൂഹം നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് വിദ്യാർഥികളിൽകൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികൾക്ക്....എന്ന വെബ് സൈറ്റിലൂടെ ഹാക്കത്തോണിൽ പങ്കെടുക്കന്നതിലേക്കായി രജിസ്റ്റർ ചെയ്യാം.ആധുനിക തൊഴിൽ മേഖലയിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ സജ്ജരാകുകയും വിവിധ വകുപ്പുകളിലെ കാര്യനിർവഹണത്തിൽ അവരെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡോ: ഉഷടൈറ്റസ് അഭിപ്രായപ്പെട്ടു.പൊതുസമൂഹവും വിവിധ വകുപ്പുകളും നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ സമാഹരിച്ചു ഇതിനായി തയ്യാറാക്കിയ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെ ഉപയോഗപ്പെടുത്തി പ്രശ്നപരിഹാരത്തിന് അവസരം നൽകുകയും ചെയ്യും.പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, വ്യവസായങ്ങൾ, സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങൾ, നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകൾ തുടങ്ങിയവർക്ക് പരിഹാരം തേടുന്ന അവരുടേതായ പ്രശ്നങ്ങൾ പരിഗണനയ്ക്കായി നൽകാം.ആ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.മികച്ച ആശയങ്ങളും പരിഹാര മാർഗ്ഗങ്ങളും നല്കുന്ന ടീമുകൾക്ക് പാരിതോഷികവും നൽകും.അതോടൊപ്പം ആ ആശയങ്ങളെ പ്രാബല്യത്തിൽ കൊണ്ടു വന്ന് പൊതുസമൂഹവും വിവിധ വകുപ്പുകളും നിലവിൽ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 10 ഹാക്കത്തോണുകൾ സംഘടിപ്പിക്കും.ഓരോ ഹാക്കത്തോണിൽ നിന്നും മികച്ച ടീമുകളെ തെരഞ്ഞെടുത്തു 30 ടീമുകൾ പങ്കെടുക്കുന്ന ഗ്രാൻഡ്ഫിനാലെ മാർച്ചിൽ നടക്കും.രാജസ്ഥാനിലെ സാംഭാര് തടാകത്തിന് സമീപം 1500 ഓളം പക്ഷികള് കൂട്ടത്തോടെ ചത്തനിലയില് ### Headline : റീബൂട്ട് കേരള ഹാക്കത്തോൺ 2020 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
215
ലക്നൗ: ചെറിയ കാര്യം മതി ചിലർക്ക് മനസിന് വിഷമം വരാൻ.അതേപോലെ ചിലർ മരണത്തെ പുൽകുന്തും ചെറിയ കാരണങ്ങൾ കൊണ്ടാകും.ലക്നൗവിൽ സംഭവിച്ചതും ഇതുപോലൊരു കാര്യമാണ്.ഭർത്താവ് ഷോപ്പിങിന് കൊണ്ടുപോയില്ലെന്ന് ആരോപിച്ച് നവവധു ആത്മഹത്യ ചെയ്ത ചെയ്ത് ഞെട്ടിക്കുന്ന വാർത്തയാണ് ലക്നൗവിൽ നിന്ന് പുറത്ത് വരുന്നത്.ദീപക് ദിവേദി എന്ന യുവാവിന്റെ ഭാര്യ ദീപികയാണ് മരിച്ചത്.കഴിഞ്ഞമാസമായിരുന്നു ഇവരുടെ വിവാഹം നടന്നത്.അടുത്തമാസം വരാനിരിക്കുന്ന ബന്ധുവിന്റെ വിവാഹത്തിനായിരുന്നു ഷോപ്പിങ്.ഓഫീസിൽ തിരക്ക് കൂടുതലായതിനാൽ അടുത്ത ദിവസം പോകാമെന്ന് പറഞ്ഞതിനാണ് ദീപിക ആത്മഹത്യ ചെയ്തത്.പിണക്കമാണെന്ന് കരുതി വൈകുന്നേരം ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ദീപക് ഭാര്യയുടെ മുറി ലോക്ക് ചെയ്തിരിക്കുന്നതായിരുന്നു കണ്ടത്.വിളിച്ചിട്ട് പ്രതികരണവും ഉണ്ടായിരുന്നില്ല.പിണക്കമായിരുന്നെന്ന് കരുതി ദീപക് ലോബിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു.സീലിങ് ഫാനിൽ തൂങ്ങി രാവിലെ ആയിട്ടും കതക് തുറക്കാതിരുന്നപ്പോഴാണ് ദീപക്കിന് സംശയങ്ങൾ ഉടലെടുത്തത്.തുടർന്ന് ദീപക്ക് വാതിൽ തകർത്ത് അകത്ത് കയറി.ബെഡിറൂമിൽ സിലിങ് ഫാനിൽ തൂങ്ങി കിടക്കുന്ന ദീപികയെയാണ് ഭർത്താവ് കണ്ടത്.മരണത്തിൽ ദുരൂഹതകളില്ല ഉടൻ തന്നെ ദീപക്ക് പോലീസിൽ വിവരം അറിയിച്ചു.പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.മറ്റ് ദുരൂഹതകളൊന്നും മരണത്തിലില്ലെന്നാണ് പോലീസ് പറയുന്നത്.മരണത്തെ പുൽകിയത് നിസാര പിണക്കത്തിന് നിസാര പിണക്കത്തിനാണ് 23 കാരിയായ ദീപിക മരണത്തെ പുൽകിയതെന്നാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.അടുത്തമാസമായിരുന്നു ബന്ധുവിന്റെ വിവാഹം.ആ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ഷോപ്പിങ്.വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ ഉടനെയായിരുന്നു ദീപിക ആത്മഹത്യ ചെയ്തത്
നമ്മുടെ നാട് ഇത് എങ്ങോട്ട്? ഷോപ്പിങ് ഒരു ദിവസം മാറ്റിവെച്ചതിന് നവവധു ചെയ്തത്
https://malayalam.oneindia.com/news/india/bride-suicide-in-lucknow-191275.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലക്നൗ: ചെറിയ കാര്യം മതി ചിലർക്ക് മനസിന് വിഷമം വരാൻ.അതേപോലെ ചിലർ മരണത്തെ പുൽകുന്തും ചെറിയ കാരണങ്ങൾ കൊണ്ടാകും.ലക്നൗവിൽ സംഭവിച്ചതും ഇതുപോലൊരു കാര്യമാണ്.ഭർത്താവ് ഷോപ്പിങിന് കൊണ്ടുപോയില്ലെന്ന് ആരോപിച്ച് നവവധു ആത്മഹത്യ ചെയ്ത ചെയ്ത് ഞെട്ടിക്കുന്ന വാർത്തയാണ് ലക്നൗവിൽ നിന്ന് പുറത്ത് വരുന്നത്.ദീപക് ദിവേദി എന്ന യുവാവിന്റെ ഭാര്യ ദീപികയാണ് മരിച്ചത്.കഴിഞ്ഞമാസമായിരുന്നു ഇവരുടെ വിവാഹം നടന്നത്.അടുത്തമാസം വരാനിരിക്കുന്ന ബന്ധുവിന്റെ വിവാഹത്തിനായിരുന്നു ഷോപ്പിങ്.ഓഫീസിൽ തിരക്ക് കൂടുതലായതിനാൽ അടുത്ത ദിവസം പോകാമെന്ന് പറഞ്ഞതിനാണ് ദീപിക ആത്മഹത്യ ചെയ്തത്.പിണക്കമാണെന്ന് കരുതി വൈകുന്നേരം ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ദീപക് ഭാര്യയുടെ മുറി ലോക്ക് ചെയ്തിരിക്കുന്നതായിരുന്നു കണ്ടത്.വിളിച്ചിട്ട് പ്രതികരണവും ഉണ്ടായിരുന്നില്ല.പിണക്കമായിരുന്നെന്ന് കരുതി ദീപക് ലോബിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു.സീലിങ് ഫാനിൽ തൂങ്ങി രാവിലെ ആയിട്ടും കതക് തുറക്കാതിരുന്നപ്പോഴാണ് ദീപക്കിന് സംശയങ്ങൾ ഉടലെടുത്തത്.തുടർന്ന് ദീപക്ക് വാതിൽ തകർത്ത് അകത്ത് കയറി.ബെഡിറൂമിൽ സിലിങ് ഫാനിൽ തൂങ്ങി കിടക്കുന്ന ദീപികയെയാണ് ഭർത്താവ് കണ്ടത്.മരണത്തിൽ ദുരൂഹതകളില്ല ഉടൻ തന്നെ ദീപക്ക് പോലീസിൽ വിവരം അറിയിച്ചു.പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.മറ്റ് ദുരൂഹതകളൊന്നും മരണത്തിലില്ലെന്നാണ് പോലീസ് പറയുന്നത്.മരണത്തെ പുൽകിയത് നിസാര പിണക്കത്തിന് നിസാര പിണക്കത്തിനാണ് 23 കാരിയായ ദീപിക മരണത്തെ പുൽകിയതെന്നാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.അടുത്തമാസമായിരുന്നു ബന്ധുവിന്റെ വിവാഹം.ആ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ഷോപ്പിങ്.വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ ഉടനെയായിരുന്നു ദീപിക ആത്മഹത്യ ചെയ്തത് ### Headline : നമ്മുടെ നാട് ഇത് എങ്ങോട്ട്? ഷോപ്പിങ് ഒരു ദിവസം മാറ്റിവെച്ചതിന് നവവധു ചെയ്തത്
216
ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ ജിഎസ്ടി കൗണ്സില് വെള്ളിയാഴ്ച യോഗം ചേരും.സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയായി കടുത്ത തകര്ച്ച നേരിടുന്ന വാഹന വിപണിക്ക് ഉത്തേജനം പകരാന് നികുതി കുറയ്ക്കാനുളള നീക്കത്തിലാണ് കേന്ദ്ര സര്ക്കാര് എന്നാണ് റിപ്പോര്ട്ടുകള്.നിലവില് 28 ആണ് കാറുകളുടേയും ബൈക്കുകളുടേയും നികുതി നിരക്ക്.നികുതി നിരക്ക് പത്ത് ശതമാനം കുറയ്ക്കാനാണ് കേന്ദ്ര സര്ക്കാര് ആലോചിക്കുന്നത് എന്നാണ് വിവരം.ഇത് വഴി ജിഎസ്ടി നിരക്ക് 18 ആയി കുറയും.ഇത് സംസ്ഥാന സര്ക്കാരുകള്ക്ക് ബാധ്യതയായി മാറും എന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്.കേരളം അടക്കമുളള സംസ്ഥാനങ്ങള് ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിനെ എതിര്ക്കാനാണ് സാധ്യത.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള് യോഗത്തില് എന്ത് നിലപാടെടുക്കുമെന്നത് വ്യക്തമല്ല.ജിഎസ്ടി കൗണ്സിലില് കേരളത്തിന്റെ എതിര്പ്പ് അറിയിപ്പ് അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.വാഹന വിപണി പ്രതിസന്ധിയിലായതോടെ രാജ്യത്തെ വാഹന വ്യവസായങ്ങള് പലതും അടച്ച് പൂട്ടല് ഭീഷണിയിലാണ്.കുറഞ്ഞ നിരക്കില് വമ്പന് ഓഫറുകളുമായി പിടിച്ച് നില്ക്കാനുളള ശ്രമത്തിലാണ് വാഹന നിര്മ്മാതാക്കള്.നികുതി കുറയ്ക്കുന്നതോടെ ഓണ് റോഡ് വിലയില് 8 ശതമാനത്തോളം കുറവുണ്ടാകും.എന്നാല് ഇത് വഴി ഏകദേശം 50,000 കോടിയുടെ നികുതി നഷ്ടമാണ് ഉണ്ടാവുക എന്നാണ് റിപ്പോര്ട്ടുകള്
കാറുകളുടെ ജിഎസ്ടി നിരക്ക് കുറച്ചേക്കും, കേന്ദ്ര നീക്കം, എതിർപ്പുമായി കേരളമടങ്ങുന്ന സംസ്ഥാനങ്ങൾ
https://malayalam.oneindia.com/news/india/gst-council-to-meet-on-friday-gst-relief-for-cars-233619.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ ജിഎസ്ടി കൗണ്സില് വെള്ളിയാഴ്ച യോഗം ചേരും.സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയായി കടുത്ത തകര്ച്ച നേരിടുന്ന വാഹന വിപണിക്ക് ഉത്തേജനം പകരാന് നികുതി കുറയ്ക്കാനുളള നീക്കത്തിലാണ് കേന്ദ്ര സര്ക്കാര് എന്നാണ് റിപ്പോര്ട്ടുകള്.നിലവില് 28 ആണ് കാറുകളുടേയും ബൈക്കുകളുടേയും നികുതി നിരക്ക്.നികുതി നിരക്ക് പത്ത് ശതമാനം കുറയ്ക്കാനാണ് കേന്ദ്ര സര്ക്കാര് ആലോചിക്കുന്നത് എന്നാണ് വിവരം.ഇത് വഴി ജിഎസ്ടി നിരക്ക് 18 ആയി കുറയും.ഇത് സംസ്ഥാന സര്ക്കാരുകള്ക്ക് ബാധ്യതയായി മാറും എന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്.കേരളം അടക്കമുളള സംസ്ഥാനങ്ങള് ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിനെ എതിര്ക്കാനാണ് സാധ്യത.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള് യോഗത്തില് എന്ത് നിലപാടെടുക്കുമെന്നത് വ്യക്തമല്ല.ജിഎസ്ടി കൗണ്സിലില് കേരളത്തിന്റെ എതിര്പ്പ് അറിയിപ്പ് അറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.വാഹന വിപണി പ്രതിസന്ധിയിലായതോടെ രാജ്യത്തെ വാഹന വ്യവസായങ്ങള് പലതും അടച്ച് പൂട്ടല് ഭീഷണിയിലാണ്.കുറഞ്ഞ നിരക്കില് വമ്പന് ഓഫറുകളുമായി പിടിച്ച് നില്ക്കാനുളള ശ്രമത്തിലാണ് വാഹന നിര്മ്മാതാക്കള്.നികുതി കുറയ്ക്കുന്നതോടെ ഓണ് റോഡ് വിലയില് 8 ശതമാനത്തോളം കുറവുണ്ടാകും.എന്നാല് ഇത് വഴി ഏകദേശം 50,000 കോടിയുടെ നികുതി നഷ്ടമാണ് ഉണ്ടാവുക എന്നാണ് റിപ്പോര്ട്ടുകള് ### Headline : കാറുകളുടെ ജിഎസ്ടി നിരക്ക് കുറച്ചേക്കും, കേന്ദ്ര നീക്കം, എതിർപ്പുമായി കേരളമടങ്ങുന്ന സംസ്ഥാനങ്ങൾ
217
തൊടുപുഴ: കഞ്ചാവ് ലഹരിയില് യുവാവ് സ്വന്തം വീടിന് തീയിട്ടു.വീടിനകത്തുണ്ടായിരുന്ന മാതാപിതാക്കളും പിഞ്ചുകുട്ടികളുമടക്കം അത്ഭുതകരമായാണ് തീപിടിത്തത്തില് നിന്ന് രക്ഷപ്പെട്ടത്.തീപിടിത്തത്തില് വീട് ഭാഗികമായി കത്തിനശിച്ചെങ്കിലും ആര്ക്കും പരിക്കേറ്റില്ല.മറയൂര് കാന്തല്ലൂര് ടൗണില് ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.കാന്തല്ലൂര് ടൗണില് താമസിക്കുന്ന ഡേവിഡ്-സരസ്വതി ദമ്പതികളുടെ മകനായ വേളാങ്കണ്ണിയാണ് വീടിന് തീയിട്ടിത്.മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട വേളാങ്കണി കുറേക്കാലമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും നാട്ടുകാര് പറയുന്നു.സംഭവ ദിവസവും യുവാവ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് പറയുന്നത്.മാനസികാസ്വാസ്ഥ്യവും...കാന്തല്ലൂര് ടൗണില് താമസിക്കുന്ന ഡേവിഡ്-സരസ്വതി ദമ്പതികളുടെ മകനായ വേളാങ്കണ്ണി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടയാളാണെന്നാണ് നാട്ടുകാര് പറയുന്നത്.ഇതിനെ തുടര്ന്ന് കുറേക്കാലമായി ഇയാള് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നെന്നും സമീപവാസികള് പറഞ്ഞു.വീടിന് തീയിട്ടു...സംഭവ ദിവസം കഞ്ചാവ് ഉപയോഗിച്ച് ലഹരി മൂത്തപ്പോഴാണ് വേളാങ്കണി സ്വന്തം വീടിന് തീയിട്ടത്.ഈ സമയത്ത് ഡേവിഡും സരസ്വതിയും പിഞ്ചുകുട്ടികളും ഉള്പ്പെടെ ഒമ്പതോളം പേര് വീടിനകത്തുണ്ടായിരുന്നു.വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചു...തീപിടുത്തത്തെ തുടര്ന്ന് വീടിന്റെ ആസ്ബറ്റോസ് മേല്ക്കൂര പൊട്ടിത്തെറിച്ച് സമീപത്തെ വീടുകളുടെ മുകളിലേക്ക് വീണെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല് കാരണം തീ പടര്ന്നില്ല.നാട്ടുകാരാണ് വീട്ടിനകത്തുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിച്ചാമ്പലായി...തീപിടുത്തത്തില് വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിച്ചാമ്പലായി.നാട്ടുകാര് ഏറെനേരം പണിപ്പെട്ടാണ് തീയണക്കാനായത്.തീപിടുത്തത്തില് വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.പോലീസില് പരാതി നല്കി...മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് അക്രമാസക്തനായ യുവാവിനെ നാട്ടുകാര് ചേര്ന്ന് ലഹരിമുക്ത കേന്ദ്രത്തിലെത്തിക്കാന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടര്ന്ന് പ്രദേശവാസികളും പഞ്ചായത്ത് പ്രസിഡന്റും ഈ ആവശ്യം ഉന്നയിച്ച് പോലീസിന് പരാതി നല്കിയിട്ടുണ്ട്
കഞ്ചാവടിച്ച് ലഹരി മൂത്ത യുവാവ് സ്വന്തം വീടിന് തീയിട്ടു,മാതാപിതാക്കളും പിഞ്ചുകുട്ടികളും രക്ഷപ്പെട്ടു
https://malayalam.oneindia.com/news/kerala/drug-addicted-youth-burned-his-home-idukki-168540.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൊടുപുഴ: കഞ്ചാവ് ലഹരിയില് യുവാവ് സ്വന്തം വീടിന് തീയിട്ടു.വീടിനകത്തുണ്ടായിരുന്ന മാതാപിതാക്കളും പിഞ്ചുകുട്ടികളുമടക്കം അത്ഭുതകരമായാണ് തീപിടിത്തത്തില് നിന്ന് രക്ഷപ്പെട്ടത്.തീപിടിത്തത്തില് വീട് ഭാഗികമായി കത്തിനശിച്ചെങ്കിലും ആര്ക്കും പരിക്കേറ്റില്ല.മറയൂര് കാന്തല്ലൂര് ടൗണില് ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.കാന്തല്ലൂര് ടൗണില് താമസിക്കുന്ന ഡേവിഡ്-സരസ്വതി ദമ്പതികളുടെ മകനായ വേളാങ്കണ്ണിയാണ് വീടിന് തീയിട്ടിത്.മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട വേളാങ്കണി കുറേക്കാലമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും നാട്ടുകാര് പറയുന്നു.സംഭവ ദിവസവും യുവാവ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് പറയുന്നത്.മാനസികാസ്വാസ്ഥ്യവും...കാന്തല്ലൂര് ടൗണില് താമസിക്കുന്ന ഡേവിഡ്-സരസ്വതി ദമ്പതികളുടെ മകനായ വേളാങ്കണ്ണി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടയാളാണെന്നാണ് നാട്ടുകാര് പറയുന്നത്.ഇതിനെ തുടര്ന്ന് കുറേക്കാലമായി ഇയാള് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നെന്നും സമീപവാസികള് പറഞ്ഞു.വീടിന് തീയിട്ടു...സംഭവ ദിവസം കഞ്ചാവ് ഉപയോഗിച്ച് ലഹരി മൂത്തപ്പോഴാണ് വേളാങ്കണി സ്വന്തം വീടിന് തീയിട്ടത്.ഈ സമയത്ത് ഡേവിഡും സരസ്വതിയും പിഞ്ചുകുട്ടികളും ഉള്പ്പെടെ ഒമ്പതോളം പേര് വീടിനകത്തുണ്ടായിരുന്നു.വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചു...തീപിടുത്തത്തെ തുടര്ന്ന് വീടിന്റെ ആസ്ബറ്റോസ് മേല്ക്കൂര പൊട്ടിത്തെറിച്ച് സമീപത്തെ വീടുകളുടെ മുകളിലേക്ക് വീണെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല് കാരണം തീ പടര്ന്നില്ല.നാട്ടുകാരാണ് വീട്ടിനകത്തുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിച്ചാമ്പലായി...തീപിടുത്തത്തില് വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിച്ചാമ്പലായി.നാട്ടുകാര് ഏറെനേരം പണിപ്പെട്ടാണ് തീയണക്കാനായത്.തീപിടുത്തത്തില് വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.പോലീസില് പരാതി നല്കി...മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് അക്രമാസക്തനായ യുവാവിനെ നാട്ടുകാര് ചേര്ന്ന് ലഹരിമുക്ത കേന്ദ്രത്തിലെത്തിക്കാന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടര്ന്ന് പ്രദേശവാസികളും പഞ്ചായത്ത് പ്രസിഡന്റും ഈ ആവശ്യം ഉന്നയിച്ച് പോലീസിന് പരാതി നല്കിയിട്ടുണ്ട് ### Headline : കഞ്ചാവടിച്ച് ലഹരി മൂത്ത യുവാവ് സ്വന്തം വീടിന് തീയിട്ടു,മാതാപിതാക്കളും പിഞ്ചുകുട്ടികളും രക്ഷപ്പെട്ടു
218
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന് കഴിഞ്ഞില്ലെന്ന് സൂചന.കെമിക്കല് പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക.അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്.സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര് മുന്നറിയിപ്പ് നല്കിയിരുന്നു.നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയില് ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആല്ക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്.അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന് സാധിക്കാത്ത പക്ഷം സ്റ്റേഷന് ജാമ്യം കിട്ടുന്ന മനപൂര്വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില് നിലനില്ക്കുന്ന കുറ്റം.ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല് ആശുപത്രിയിലെ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും പറഞ്ഞിരുന്നു.ആദ്യം വൈദ്യ പരിശോധന നടത്തിയ ഡോക്ടര് സ്മെല് ഓഫ് ആല്ക്കഹോള് എന്നെഴുതിയിരുന്നു.അപകട സമയത്ത് ശ്രീറാം വെങ്കിട്ടറാം മദ്യപിച്ചെന്ന് ബോധ്യമുള്ളത് കൊണ്ടാണ് സ്റ്റേഷനില് എത്തിച്ചതെന്ന് മ്യൂസിയം സ്റ്റേഷനിലെ എസ് ഐ ജയപ്രകാശ് പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.ശ്രീറാം നല്ലരീതിയില് മദ്യപിച്ചശേഷമാണ് എത്തിയതെന്നും താന് ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാര് ഓടിക്കുകയായിരുന്നു എന്നാണ് വഫ ഫിറോസ് മൊഴി നല്കിയിരുന്നത്.കിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം മജിസ്ട്രേടിനു മുമ്പാകെയാണ് ശ്രീറാം വെങ്കിട്ടരാമനെ ഹാജരാക്കിയത്.ശ്രീറാമിന് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്ട്രേട് വ്യക്തമാക്കി.ജയിലിലേക്ക് മാറ്റാനുള്ള ഉത്തരവാണ് മജിസ്ട്രേട് നൽകിയത്.ജയിൽ സൂപ്രണ്ടിനു മുന്നിൽ ഹാജരാക്കിയതിനു ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.സോന്ഭദ്ര വെടിവെപ്പ്: ജില്ലാ കളക്ടറേയും പോലീസ് സൂപ്രണ്ടിനെയും സസ്പെന്ഡ് ചെയ്തു
ശ്രീറാമിന്റെ രക്തത്തില് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന
https://www.malayalamexpress.in/archives/742163/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന് കഴിഞ്ഞില്ലെന്ന് സൂചന.കെമിക്കല് പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക.അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്.സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര് മുന്നറിയിപ്പ് നല്കിയിരുന്നു.നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയില് ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആല്ക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്.അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന് സാധിക്കാത്ത പക്ഷം സ്റ്റേഷന് ജാമ്യം കിട്ടുന്ന മനപൂര്വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില് നിലനില്ക്കുന്ന കുറ്റം.ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല് ആശുപത്രിയിലെ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും പറഞ്ഞിരുന്നു.ആദ്യം വൈദ്യ പരിശോധന നടത്തിയ ഡോക്ടര് സ്മെല് ഓഫ് ആല്ക്കഹോള് എന്നെഴുതിയിരുന്നു.അപകട സമയത്ത് ശ്രീറാം വെങ്കിട്ടറാം മദ്യപിച്ചെന്ന് ബോധ്യമുള്ളത് കൊണ്ടാണ് സ്റ്റേഷനില് എത്തിച്ചതെന്ന് മ്യൂസിയം സ്റ്റേഷനിലെ എസ് ഐ ജയപ്രകാശ് പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.ശ്രീറാം നല്ലരീതിയില് മദ്യപിച്ചശേഷമാണ് എത്തിയതെന്നും താന് ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാര് ഓടിക്കുകയായിരുന്നു എന്നാണ് വഫ ഫിറോസ് മൊഴി നല്കിയിരുന്നത്.കിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം മജിസ്ട്രേടിനു മുമ്പാകെയാണ് ശ്രീറാം വെങ്കിട്ടരാമനെ ഹാജരാക്കിയത്.ശ്രീറാമിന് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്ട്രേട് വ്യക്തമാക്കി.ജയിലിലേക്ക് മാറ്റാനുള്ള ഉത്തരവാണ് മജിസ്ട്രേട് നൽകിയത്.ജയിൽ സൂപ്രണ്ടിനു മുന്നിൽ ഹാജരാക്കിയതിനു ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.സോന്ഭദ്ര വെടിവെപ്പ്: ജില്ലാ കളക്ടറേയും പോലീസ് സൂപ്രണ്ടിനെയും സസ്പെന്ഡ് ചെയ്തു ### Headline : ശ്രീറാമിന്റെ രക്തത്തില് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന
219
ചണ്ഡീഗഡ്: ഹരിയാനയില് വന് തിരിച്ചടി നേരിട്ട് ബിജെപി.വലിയ മുന്നേറ്റങ്ങള് ഉണ്ടാക്കുമെന്ന് പ്രവചിച്ചിരുന്ന ബിജെപി ഭൂരിപക്ഷത്തില് താഴേക്ക് വീണിരിക്കുകയാണ്.അതേസമയം മോശം പ്രകടനത്തെ തുടര്ന്ന് സംസ്ഥാന അധ്യക്ഷന് സുഭാഷ് ബരാല രാജിവെച്ചിരിക്കുകയാണ്.അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്കിത്.ബരാല തോഹാനയില് നിന്ന് മത്സരിക്കുന്നുണ്ടെങ്കിലും തോല്വി നേരിടുകയാണ്.സംസ്ഥാനത്ത് ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സൂചന.ഇതിന്റെ ധാര്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ബരാല പറഞ്ഞു.ബരാല 25090 വോട്ടുകള്ക്ക് തൊഹാനയില് പിന്നിട്ട് നില്ക്കുകയാണ്.ജനനായക് ജനത പാര്ട്ടി നേതാവ് ദേവീന്ദര് സിംഗ് ബബ്ലലിക്കെതിരെയാണ് സുഭാഷ് ബരാല മത്സരിച്ചത്.അതേസമയം തോല്വി ഭീഷണിയെ തുടര്ന്ന് വോട്ടെണ്ണല് കേന്ദ്രത്തില് നിന്ന് ബരാല ഇറങ്ങിപ്പോവുകയും ചെയ്തു.എക്സിറ്റ് പോളുകള് 75 സീറ്റുകള് വരെ നേടുമെന്ന് പ്രവചിച്ചിരുന്നു.എന്നാല് കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു.മനോഹര് ലാല് ഖട്ടാറിനെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കോണ്ഗ്രസ് അപ്രതീക്ഷിതമായി ഉണ്ടാക്കിയ മുന്നേറ്റത്തില് ബിജെപി കടുത്ത ആശങ്കയിലാണ്.ദുഷ്യന്ത് ചൗത്താലയുടെ പാര്ട്ടിയായ ജെജെപി സംസ്ഥാനത്ത് കിംഗ് മേക്കറാവുമെന്നാണ് വ്യക്തമാകുന്നത്.പത്തിലധികം സീറ്റുകള് അവര്ക്ക് ലഭിച്ചിട്ടുണ്ട്.കോണ്ഗ്രസ് 30 സീറ്റില് അധികം നേടിയ സാഹചര്യത്തില് ജെജെപി സഖ്യമുണ്ടാക്കുക ഭൂപീന്ദര് ഹൂഡയുമായിട്ടായിരിക്കും.മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്കാമെന്ന് കോണ്ഗ്രസ് അറിയിച്ചിട്ടുണ്ട്.ഹരിയാനയില് സര്ക്കാരുണ്ടാക്കാനുള്ള തീരുമാനങ്ങള് ഹൂഡയ്ക്ക് എടുക്കാമെന്ന് സോണിയാ ഗാന്ധിയും പറഞ്ഞു.അതേസമയം ബിജെപി ദേശീയ വിഷയങ്ങളില് ഊന്നി നടത്തിയ പ്രചാരണം പാളിയെന്നാണ് ഫലം സൂചിപ്പിക്കുന്നത്.ഐഎന്എല്ഡി നേതാക്കള് സംസ്ഥാനത്ത് കൂറുമാറ്റങ്ങള് ഉണ്ടാവാമെന്ന് മുന്നറിയിപ്പും നല്കിയിട്ടുണ്ട്.ബിജെപിക്ക് ജെജെപിയുമായി സഖ്യമുണ്ടാക്കാന് താല്പര്യമുണ്ട്.അതിനായി ചര്ച്ചകള് നടത്താന് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് തോല്വിയുടെ വക്കില്.... അപ്രതീക്ഷിത നേട്ടത്തില് കോണ്ഗ്രസ്
https://malayalam.oneindia.com/news/india/haryana-bjp-president-resigns-after-setback-235737.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചണ്ഡീഗഡ്: ഹരിയാനയില് വന് തിരിച്ചടി നേരിട്ട് ബിജെപി.വലിയ മുന്നേറ്റങ്ങള് ഉണ്ടാക്കുമെന്ന് പ്രവചിച്ചിരുന്ന ബിജെപി ഭൂരിപക്ഷത്തില് താഴേക്ക് വീണിരിക്കുകയാണ്.അതേസമയം മോശം പ്രകടനത്തെ തുടര്ന്ന് സംസ്ഥാന അധ്യക്ഷന് സുഭാഷ് ബരാല രാജിവെച്ചിരിക്കുകയാണ്.അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്കിത്.ബരാല തോഹാനയില് നിന്ന് മത്സരിക്കുന്നുണ്ടെങ്കിലും തോല്വി നേരിടുകയാണ്.സംസ്ഥാനത്ത് ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സൂചന.ഇതിന്റെ ധാര്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ബരാല പറഞ്ഞു.ബരാല 25090 വോട്ടുകള്ക്ക് തൊഹാനയില് പിന്നിട്ട് നില്ക്കുകയാണ്.ജനനായക് ജനത പാര്ട്ടി നേതാവ് ദേവീന്ദര് സിംഗ് ബബ്ലലിക്കെതിരെയാണ് സുഭാഷ് ബരാല മത്സരിച്ചത്.അതേസമയം തോല്വി ഭീഷണിയെ തുടര്ന്ന് വോട്ടെണ്ണല് കേന്ദ്രത്തില് നിന്ന് ബരാല ഇറങ്ങിപ്പോവുകയും ചെയ്തു.എക്സിറ്റ് പോളുകള് 75 സീറ്റുകള് വരെ നേടുമെന്ന് പ്രവചിച്ചിരുന്നു.എന്നാല് കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു.മനോഹര് ലാല് ഖട്ടാറിനെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കോണ്ഗ്രസ് അപ്രതീക്ഷിതമായി ഉണ്ടാക്കിയ മുന്നേറ്റത്തില് ബിജെപി കടുത്ത ആശങ്കയിലാണ്.ദുഷ്യന്ത് ചൗത്താലയുടെ പാര്ട്ടിയായ ജെജെപി സംസ്ഥാനത്ത് കിംഗ് മേക്കറാവുമെന്നാണ് വ്യക്തമാകുന്നത്.പത്തിലധികം സീറ്റുകള് അവര്ക്ക് ലഭിച്ചിട്ടുണ്ട്.കോണ്ഗ്രസ് 30 സീറ്റില് അധികം നേടിയ സാഹചര്യത്തില് ജെജെപി സഖ്യമുണ്ടാക്കുക ഭൂപീന്ദര് ഹൂഡയുമായിട്ടായിരിക്കും.മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്കാമെന്ന് കോണ്ഗ്രസ് അറിയിച്ചിട്ടുണ്ട്.ഹരിയാനയില് സര്ക്കാരുണ്ടാക്കാനുള്ള തീരുമാനങ്ങള് ഹൂഡയ്ക്ക് എടുക്കാമെന്ന് സോണിയാ ഗാന്ധിയും പറഞ്ഞു.അതേസമയം ബിജെപി ദേശീയ വിഷയങ്ങളില് ഊന്നി നടത്തിയ പ്രചാരണം പാളിയെന്നാണ് ഫലം സൂചിപ്പിക്കുന്നത്.ഐഎന്എല്ഡി നേതാക്കള് സംസ്ഥാനത്ത് കൂറുമാറ്റങ്ങള് ഉണ്ടാവാമെന്ന് മുന്നറിയിപ്പും നല്കിയിട്ടുണ്ട്.ബിജെപിക്ക് ജെജെപിയുമായി സഖ്യമുണ്ടാക്കാന് താല്പര്യമുണ്ട്.അതിനായി ചര്ച്ചകള് നടത്താന് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട് ### Headline : ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് തോല്വിയുടെ വക്കില്.... അപ്രതീക്ഷിത നേട്ടത്തില് കോണ്ഗ്രസ്
220
പള്സര് നിരയിലെ ഏറ്റവും പുതിയ ബൈക്കായ പള്സര് 125 നിയോണിനെ ഓഗസ്റ്റ് 14 -നാണ് ബജാജ് വിപണിയില് അവതരിപ്പിച്ചത്.നിയോണ് 125 മോഡല് വിപണിയില് മികച്ച് പ്രതികരണം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഉപഭോക്താക്കളെ ആകര്ഷിക്കാന് ബൈക്കിന് സാധിച്ചില്ല.ഇതിന് പിന്നാലെയാണ് പള്സര് 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ കമ്പനി ഡീലര്ഷിപ്പില് എത്തിച്ചിരിക്കുന്നത്.പള്സര് 125 നിയോണിനെക്കാള് മുകളിലായിരിക്കും ഈ മോഡലിന്റെ സ്ഥാനം.പള്സര് 125 നിയോണില് നിന്നും കുറച്ച് വ്യത്യാസങ്ങളും ബൈക്കില് കമ്പനി നല്കിയിട്ടുണ്ട്.പുതിയ പതിപ്പിലൂടെ യുവാക്കളെ ആകര്ഷിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.അതിനൊപ്പം ബജറ്റിനൊതുങ്ങുന്ന ബൈക്ക് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കമ്പനി മോഡലിനെ എത്തിച്ചിരിക്കുന്നത്.ഡിസൈനിലും ഗ്രാഫിക്സിലും കുറച്ച് മാറ്റങ്ങള് ഒഴിച്ചുനിര്ത്തിയാല് മറ്റ് മാറ്റങ്ങള് ഒന്നും തന്നെ ബൈക്കില് ഉള്പ്പെടുത്തിയിട്ടില്ല.സ്പ്ലിറ്റ് സീറ്റും അതിനൊപ്പം പുതിയൊരു ഗ്രാഫിക്സുമാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകള്.നിയോണ് പതിപ്പില് സിംഗിള് സീറ്റ് ഘടനയായിരുന്നെങ്കില് പുതിയ പതിപ്പില് സ്പ്ലിറ്റ് ചെയ്ത സീറ്റ് ഡിസൈനാണ് നല്കിയിരിക്കുന്നത്.അതിനൊപ്പം ആരെയും ആകര്ഷിക്കുന്ന ഗ്രാഫിസും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്.ബ്ലാക്ക്-റെഡ് ഇരട്ട നിറങ്ങള് ബൈക്കിന്റെ സ്പോര്ടി ഭാവം വര്ധിപ്പിച്ചിരിക്കുന്നത് കാണാം.മുന്നിലെ മഡ്ഗാഡിലും, ഇന്ധന ടാങ്കിലും, എഞ്ചിന്റെ പുറം ചട്ട, വീലുകള് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ ഗ്രാഫിക്സ് ഡീസൈന് കാണാന് സാധിക്കും.ഈ മാറ്റങ്ങള് ഒഴിച്ച് നിര്ത്തിയാല് ബൈക്കില് കമ്പനി മറ്റ് മാറ്റങ്ങള് ഒന്നും തന്നെ കമ്പനി ഉള്പ്പെടുത്തിയിട്ടില്ല.നിയോണ് പതിപ്പിനെക്കാള് 3,00 രൂപ അധികമാണ് ഈ പുതിയ പതിപ്പിനെന്നും കമ്പനി അറിയിച്ചു.പ ശ്ചി മ ബം ഗാ ൾ മു ൻ മു ഖ്യ മ ന്ത്രി ബു ദ്ധ ദേ വ് ഭ ട്ടാ ചാ ര്യ ആ ശു പ ത്രി യി ൽ
ബജറ്റിനൊതുങ്ങുന്ന ബൈക്ക് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പള്സര് 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്ഷിപ്പില് എത്തിച്ച് ബജാജ്
https://www.malayalamexpress.in/archives/795741/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പള്സര് നിരയിലെ ഏറ്റവും പുതിയ ബൈക്കായ പള്സര് 125 നിയോണിനെ ഓഗസ്റ്റ് 14 -നാണ് ബജാജ് വിപണിയില് അവതരിപ്പിച്ചത്.നിയോണ് 125 മോഡല് വിപണിയില് മികച്ച് പ്രതികരണം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഉപഭോക്താക്കളെ ആകര്ഷിക്കാന് ബൈക്കിന് സാധിച്ചില്ല.ഇതിന് പിന്നാലെയാണ് പള്സര് 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ കമ്പനി ഡീലര്ഷിപ്പില് എത്തിച്ചിരിക്കുന്നത്.പള്സര് 125 നിയോണിനെക്കാള് മുകളിലായിരിക്കും ഈ മോഡലിന്റെ സ്ഥാനം.പള്സര് 125 നിയോണില് നിന്നും കുറച്ച് വ്യത്യാസങ്ങളും ബൈക്കില് കമ്പനി നല്കിയിട്ടുണ്ട്.പുതിയ പതിപ്പിലൂടെ യുവാക്കളെ ആകര്ഷിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.അതിനൊപ്പം ബജറ്റിനൊതുങ്ങുന്ന ബൈക്ക് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കമ്പനി മോഡലിനെ എത്തിച്ചിരിക്കുന്നത്.ഡിസൈനിലും ഗ്രാഫിക്സിലും കുറച്ച് മാറ്റങ്ങള് ഒഴിച്ചുനിര്ത്തിയാല് മറ്റ് മാറ്റങ്ങള് ഒന്നും തന്നെ ബൈക്കില് ഉള്പ്പെടുത്തിയിട്ടില്ല.സ്പ്ലിറ്റ് സീറ്റും അതിനൊപ്പം പുതിയൊരു ഗ്രാഫിക്സുമാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകള്.നിയോണ് പതിപ്പില് സിംഗിള് സീറ്റ് ഘടനയായിരുന്നെങ്കില് പുതിയ പതിപ്പില് സ്പ്ലിറ്റ് ചെയ്ത സീറ്റ് ഡിസൈനാണ് നല്കിയിരിക്കുന്നത്.അതിനൊപ്പം ആരെയും ആകര്ഷിക്കുന്ന ഗ്രാഫിസും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്.ബ്ലാക്ക്-റെഡ് ഇരട്ട നിറങ്ങള് ബൈക്കിന്റെ സ്പോര്ടി ഭാവം വര്ധിപ്പിച്ചിരിക്കുന്നത് കാണാം.മുന്നിലെ മഡ്ഗാഡിലും, ഇന്ധന ടാങ്കിലും, എഞ്ചിന്റെ പുറം ചട്ട, വീലുകള് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ ഗ്രാഫിക്സ് ഡീസൈന് കാണാന് സാധിക്കും.ഈ മാറ്റങ്ങള് ഒഴിച്ച് നിര്ത്തിയാല് ബൈക്കില് കമ്പനി മറ്റ് മാറ്റങ്ങള് ഒന്നും തന്നെ കമ്പനി ഉള്പ്പെടുത്തിയിട്ടില്ല.നിയോണ് പതിപ്പിനെക്കാള് 3,00 രൂപ അധികമാണ് ഈ പുതിയ പതിപ്പിനെന്നും കമ്പനി അറിയിച്ചു.പ ശ്ചി മ ബം ഗാ ൾ മു ൻ മു ഖ്യ മ ന്ത്രി ബു ദ്ധ ദേ വ് ഭ ട്ടാ ചാ ര്യ ആ ശു പ ത്രി യി ൽ ### Headline : ബജറ്റിനൊതുങ്ങുന്ന ബൈക്ക് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പള്സര് 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്ഷിപ്പില് എത്തിച്ച് ബജാജ്
221
തിരുവനന്തപുരം: കെഎം ഷാജിക്ക് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.ഷാജിക്ക് സഭാ നടപടികളില് പങ്കെടുക്കാമെന്നും എന്നാല്, എംഎല്എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള് പറ്റാന് സാധിക്കില്ലെന്നും സുപ്രിം കോടതി വാക്കാല് നിര്ദേശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.ചന്ദ്രബാബു നായിഡുവിന്റെ ആസ്തിയിൽ വൻ വർധന; ചെറുമകൻ നായിഡുവിനേക്കാൾ സമ്പന്നൻ, ഒന്നും രണ്ടും അല്ല...അഴിക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്റ്റേ കാലാവധി പൂര്ത്തിയായതിനാല് വരുന്ന നിയമസഭാ സമ്മേളനത്തില് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്ക് എംഎല്എ എന്ന നിലയില് പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.ഇതോടെ 27 മുതല് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില് പങ്കെടുക്കാന് കെഎം ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി.സുപ്രീം കോടതി സ്റ്റേ അനുവദിച്ചുകൊണ്ട് വ്യക്തമായ ഉത്തരവ് ഇറക്കിയാല് മാത്രമേ ഷാജിക്ക് നിയമസഭാ സമ്മളനത്തില് പങ്കെടുക്കാന് സാധിക്കൂ.ഷാജിയെ അയോഗ്യനാക്കിയും ആറുവര്ഷത്തേക്ക് മത്സരിക്കുന്നതില് വിലക്കേര്പ്പെടുത്തിയും ഹൈക്കോടതി സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് 15 ദിവസത്തേക്കാണ് നേരത്തെ സ്റ്റേ അനുവദിച്ചത്.അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കുകയാണ്.ഈ മാസം 27നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.ഷാജിയുടെ അപ്പീല് സുപ്രീംകോടതി പരിഗണിക്കുന്നതും അന്ന് തന്നെയാണ്.ഇതിന് മുമ്പ് ഷാജി ഉത്തരവിനായി വീണ്ടും കോടതിയെ സമീപിക്കുമോ എന്ന വ്യക്തതയില്ല.തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്ഗീയമായി വോട്ട് പിടിച്ചെന്ന എല്ഡിഎഫ് സ്ഥാനാര്ത്ഥി നികേഷ് കുമാറിന്റെ ഹര്ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി ആറുവര്ഷത്തേക്ക് അയോഗ്യനാക്കിയത്.ആറുവര്ഷത്തേക്ക് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് വിലക്കുണ്ട്
കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ല; കോടതിയുടേത് വാക്കാൽ നിർദേശം, പാലിക്കാനാകില്ലെന്ന് സ്പീക്കർ
https://malayalam.oneindia.com/news/kerala/k-m-shaji-cant-enter-niyamasabha-say-speaker-p-sreeramakrishnan-214131.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കെഎം ഷാജിക്ക് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.ഷാജിക്ക് സഭാ നടപടികളില് പങ്കെടുക്കാമെന്നും എന്നാല്, എംഎല്എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള് പറ്റാന് സാധിക്കില്ലെന്നും സുപ്രിം കോടതി വാക്കാല് നിര്ദേശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.ചന്ദ്രബാബു നായിഡുവിന്റെ ആസ്തിയിൽ വൻ വർധന; ചെറുമകൻ നായിഡുവിനേക്കാൾ സമ്പന്നൻ, ഒന്നും രണ്ടും അല്ല...അഴിക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്റ്റേ കാലാവധി പൂര്ത്തിയായതിനാല് വരുന്ന നിയമസഭാ സമ്മേളനത്തില് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്ക് എംഎല്എ എന്ന നിലയില് പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.ഇതോടെ 27 മുതല് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില് പങ്കെടുക്കാന് കെഎം ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി.സുപ്രീം കോടതി സ്റ്റേ അനുവദിച്ചുകൊണ്ട് വ്യക്തമായ ഉത്തരവ് ഇറക്കിയാല് മാത്രമേ ഷാജിക്ക് നിയമസഭാ സമ്മളനത്തില് പങ്കെടുക്കാന് സാധിക്കൂ.ഷാജിയെ അയോഗ്യനാക്കിയും ആറുവര്ഷത്തേക്ക് മത്സരിക്കുന്നതില് വിലക്കേര്പ്പെടുത്തിയും ഹൈക്കോടതി സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് 15 ദിവസത്തേക്കാണ് നേരത്തെ സ്റ്റേ അനുവദിച്ചത്.അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കുകയാണ്.ഈ മാസം 27നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.ഷാജിയുടെ അപ്പീല് സുപ്രീംകോടതി പരിഗണിക്കുന്നതും അന്ന് തന്നെയാണ്.ഇതിന് മുമ്പ് ഷാജി ഉത്തരവിനായി വീണ്ടും കോടതിയെ സമീപിക്കുമോ എന്ന വ്യക്തതയില്ല.തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്ഗീയമായി വോട്ട് പിടിച്ചെന്ന എല്ഡിഎഫ് സ്ഥാനാര്ത്ഥി നികേഷ് കുമാറിന്റെ ഹര്ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി ആറുവര്ഷത്തേക്ക് അയോഗ്യനാക്കിയത്.ആറുവര്ഷത്തേക്ക് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് വിലക്കുണ്ട് ### Headline : കെഎം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ല; കോടതിയുടേത് വാക്കാൽ നിർദേശം, പാലിക്കാനാകില്ലെന്ന് സ്പീക്കർ
222
ൈല് ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന് ഏത് നേരവും ഇന്നത്തെ തലമുറ ഇന്റര്നെറ്റിലാണ്.എന്ത് കാര്യങ്ങള്ക്കും സംശയനിവാരണം നടത്തുന്നതും ഇന്റര്നെറ്റിനെ ആശ്രയിച്ചാണ്.കിട്ടിയ വിവരം ശരിയാണോ എന്ന് ഉറപ്പുവരുത്താതെ ആധികാരികമെന്നു കരുതി വിശ്വസിക്കുന്നവരുമുണ്ട്.മൊബൈല് ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന്.ലൈംഗിക സംതൃപ്തി നേടാനുപയോഗിക്കുന്ന വിവിധതരം സെക്സ് ടോയ്കളും ഇപ്പോള് ഇക്കൂട്ടത്തില് ഉള്പ്പെടുത്തുന്നുണ്ട്.മനസ്സില് നിന്നു വിട്ടുപോകാത്ത ഒബ്സഷനായി ഗാഡ്ജറ്റുകള് മാറുന്നതാണു കാരണം.കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആണ്കുട്ടികളില് ആണ് കൂടുതല് കാണാറ്.നെറ്റ് അഡിക്ഷന് ഉണ്ടോയെന്നു തിരിച്ചറിയാന് എളുപ്പമാണ്.ഇനി പറയുന്ന ആറു ലക്ഷണങ്ങള് ശ്രദ്ധിക്കുക.....* ജീവിതത്തിലെ പ്രധാന കാര്യം ഇന്റര്നെറ്റാണ്.അതിനായി മറ്റെല്ലാ വിനോദങ്ങളെയും (യാത്ര, കളി, സുഹൃത്തുക്കള്) ഉപേക്ഷിക്കുന്നു * ദോഷകരമായ വിധത്തിലാണ് ഇന്റര്നെറ്റ് ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കിയിട്ടും തുടരുന്നു.* നെറ്റ് കണക്ഷന് മുറിയുന്ന സാഹചര്യങ്ങളില് ഉറക്കമില്ലായ്മ, തലവേദന, അമിതമായ ദേഷ്യം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ എന്നീ പിന്വാങ്ങല് ലക്ഷണങ്ങള് ഉണ്ടാകുന്നു.* മിക്കസമയവും ഇന്റര്നെറ്റിനെക്കുറിച്ച് ആലോചിക്കുന്നു.എന്തു ചെയ്യുന്നതിനും അതാണ് ഉത്തേജനം.ഉദാ: രാവിലെ ഉണരുന്നതു പോലും ഇന്റര്നെറ്റ് ഉപയോഗിക്കാന് കഴിയുമല്ലോ എന്ന ചിന്തയോടെ.* ഇന്റര്നെറ്റ് ഉപയോഗിക്കുന്ന സമയം ക്രമേണ കൂടിവരുന്നു.* നെറ്റില് ചെലവാക്കുന്ന സമയം നിയന്ത്രിക്കാന് പറ്റാതെ വരുന്നു.* ഈ ആറു കാര്യങ്ങളില് മൂന്നെണ്ണം ഉണ്ടെങ്കില് ഇന്റര്നെറ്റ് അഡിക്ഷന് ഉണ്ടെന്നു മനസ്സിലാക്കി ചികിത്സാസഹായം തേടേണ്ടതാണ്.* ഉറക്കക്കുറവ്, കണംകയ്യിലും വിരലുകളിലും വേദന, കണ്ണുകള്ക്ക് വരള്ച്ച, കഴുത്ത് പുറം വേദന, അമിതവണ്ണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഈ അഡിക്ഷന്റേതായി പ്രകടമാകാറുണ്ട്
ഈ ആറ് ലക്ഷണങ്ങള് ഉണ്ടോ? എങ്കില് സൂക്ഷിക്കുക നിങ്ങള് ഇന്റര്നെറ്റിന് അടിമയാണ്
https://bignewskerala.com/2018/11/14/internet-addiction/26325/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ൈല് ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന് ഏത് നേരവും ഇന്നത്തെ തലമുറ ഇന്റര്നെറ്റിലാണ്.എന്ത് കാര്യങ്ങള്ക്കും സംശയനിവാരണം നടത്തുന്നതും ഇന്റര്നെറ്റിനെ ആശ്രയിച്ചാണ്.കിട്ടിയ വിവരം ശരിയാണോ എന്ന് ഉറപ്പുവരുത്താതെ ആധികാരികമെന്നു കരുതി വിശ്വസിക്കുന്നവരുമുണ്ട്.മൊബൈല് ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന്.ലൈംഗിക സംതൃപ്തി നേടാനുപയോഗിക്കുന്ന വിവിധതരം സെക്സ് ടോയ്കളും ഇപ്പോള് ഇക്കൂട്ടത്തില് ഉള്പ്പെടുത്തുന്നുണ്ട്.മനസ്സില് നിന്നു വിട്ടുപോകാത്ത ഒബ്സഷനായി ഗാഡ്ജറ്റുകള് മാറുന്നതാണു കാരണം.കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആണ്കുട്ടികളില് ആണ് കൂടുതല് കാണാറ്.നെറ്റ് അഡിക്ഷന് ഉണ്ടോയെന്നു തിരിച്ചറിയാന് എളുപ്പമാണ്.ഇനി പറയുന്ന ആറു ലക്ഷണങ്ങള് ശ്രദ്ധിക്കുക.....* ജീവിതത്തിലെ പ്രധാന കാര്യം ഇന്റര്നെറ്റാണ്.അതിനായി മറ്റെല്ലാ വിനോദങ്ങളെയും (യാത്ര, കളി, സുഹൃത്തുക്കള്) ഉപേക്ഷിക്കുന്നു * ദോഷകരമായ വിധത്തിലാണ് ഇന്റര്നെറ്റ് ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കിയിട്ടും തുടരുന്നു.* നെറ്റ് കണക്ഷന് മുറിയുന്ന സാഹചര്യങ്ങളില് ഉറക്കമില്ലായ്മ, തലവേദന, അമിതമായ ദേഷ്യം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ എന്നീ പിന്വാങ്ങല് ലക്ഷണങ്ങള് ഉണ്ടാകുന്നു.* മിക്കസമയവും ഇന്റര്നെറ്റിനെക്കുറിച്ച് ആലോചിക്കുന്നു.എന്തു ചെയ്യുന്നതിനും അതാണ് ഉത്തേജനം.ഉദാ: രാവിലെ ഉണരുന്നതു പോലും ഇന്റര്നെറ്റ് ഉപയോഗിക്കാന് കഴിയുമല്ലോ എന്ന ചിന്തയോടെ.* ഇന്റര്നെറ്റ് ഉപയോഗിക്കുന്ന സമയം ക്രമേണ കൂടിവരുന്നു.* നെറ്റില് ചെലവാക്കുന്ന സമയം നിയന്ത്രിക്കാന് പറ്റാതെ വരുന്നു.* ഈ ആറു കാര്യങ്ങളില് മൂന്നെണ്ണം ഉണ്ടെങ്കില് ഇന്റര്നെറ്റ് അഡിക്ഷന് ഉണ്ടെന്നു മനസ്സിലാക്കി ചികിത്സാസഹായം തേടേണ്ടതാണ്.* ഉറക്കക്കുറവ്, കണംകയ്യിലും വിരലുകളിലും വേദന, കണ്ണുകള്ക്ക് വരള്ച്ച, കഴുത്ത് പുറം വേദന, അമിതവണ്ണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഈ അഡിക്ഷന്റേതായി പ്രകടമാകാറുണ്ട് ### Headline : ഈ ആറ് ലക്ഷണങ്ങള് ഉണ്ടോ? എങ്കില് സൂക്ഷിക്കുക നിങ്ങള് ഇന്റര്നെറ്റിന് അടിമയാണ്
223
ചെന്നൈ: തന്റെ മരണ ശേഷം മകൻ ഒറ്റക്കാവുമെന്ന ഭയത്താൽ മാനസിക വെല്ലുവിളി നേരിടുന്ന 44 വയസ്സുള്ള മകനെ പിതാവ് ഉറക്കഗുളിക നല്കി കൊലപ്പെടുത്തി.അളവില് കൂടുതൽ ഉറക്കഗുളിക കൊടുത്താണ് 82 കാരനായ പിതാവ് മകനെ കൊന്നത്.തമിഴ്നാട് ആല്വാര്പേട്ടിലാണ് സംഭവം.മകനെ കൊലപ്പെടുത്തിയതിന് ശേഷം മകന്റെ മൃതദേഹത്തിന് അരികിൽ നാല് ദിവസം ആഹരവും വെള്ളവും ഉപേക്ഷിച്ച് ഈ പിതാവ് മരണം കാത്തുകിടന്നു.ത്രിവേണി അപ്പാർട്ട്മെന്റിലായിരുന്നു ഇരുവരുടെയും താമസം.ഇവര് താമസിക്കുന്ന ഫ്ലാറ്റില് നിന്നും ദുര്ഗന്ധം വമിച്ചതോടെ നാട്ടുകാര് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തിയപ്പോള് മകന്റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ച് കിടക്കുന്ന വൃദ്ധനായ പിതാവിനെയാണ് കണ്ടത്.82കാരനായ വിശ്വനാഥന് നേരത്തെ കേന്ദ്രസര്ക്കാര് ജീവനക്കാരനായിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യ 15 വർഷങ്ങൾക്ക് മുന്നേ മരിച്ചു.തുടര്ന്ന് ഒറ്റക്കാണ് ഇത്രയും നാള് മകനെ വളര്ത്തിക്കൊണ്ടുവന്നത്.തന്റെ മരണശേഷം മകനെ നോക്കാന് ആരുമുണ്ടാകില്ലെന്ന ഭയത്താലാണ് വിശ്വനാഥന് മകനെ കൊന്നതെന്ന് പോലീസ് പറഞ്ഞു.വിശ്വനാഥന് ഇപ്പോള് ആശുപത്രിയില് ചികിത്സയിലാണ്.ഇയാള്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രായാധിക്യത്താല് അവശത നേരിടുന്ന വിശ്വനാഥന് സഹായത്തിന് ആരുമുണ്ടായിരുന്നില്ല.വിശ്വനാഥന് ലഭിക്കുന്ന പെന്ഷന് തുകകൊണ്ടാണ് ഇരുവരും ജീവിച്ചുപോന്നത്.തിങ്കളാഴ്ചയാണ് വിശ്വനാഥന് മകന് ഉറക്കഗുളിക നല്കി കൊലപ്പെടുത്തിയത്.വിശ്വനാഥനും ഇതില് ഒരു പങ്ക് കഴിച്ചിരുന്നു.മകന് മരിച്ചെന്നു മനസ്സിലാക്കിയതോടെ വിശ്വനാഥന് അബോധാവസ്ഥയിലായി.പക്ഷേ മരണം സംഭവിച്ചില്ല.മകന്റെ മൃതദേഹം കണ്ടെത്തുമ്പോള് അതേ കട്ടിലില് തന്നെയായിരുന്നു വിശ്വനാഥനും ഉണ്ടായിരുന്നത്
ഞാൻ മരിച്ചാൽ മകൻ ഒറ്റക്കാവും' ; മാനസിക വെല്ലുവിളി നേരിടുന്ന മകനെ പിതാവ് ഉറക്കഗുളിക നല്കി കൊലപ്പെടുത്തി
https://www.malayalamexpress.in/archives/899247/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചെന്നൈ: തന്റെ മരണ ശേഷം മകൻ ഒറ്റക്കാവുമെന്ന ഭയത്താൽ മാനസിക വെല്ലുവിളി നേരിടുന്ന 44 വയസ്സുള്ള മകനെ പിതാവ് ഉറക്കഗുളിക നല്കി കൊലപ്പെടുത്തി.അളവില് കൂടുതൽ ഉറക്കഗുളിക കൊടുത്താണ് 82 കാരനായ പിതാവ് മകനെ കൊന്നത്.തമിഴ്നാട് ആല്വാര്പേട്ടിലാണ് സംഭവം.മകനെ കൊലപ്പെടുത്തിയതിന് ശേഷം മകന്റെ മൃതദേഹത്തിന് അരികിൽ നാല് ദിവസം ആഹരവും വെള്ളവും ഉപേക്ഷിച്ച് ഈ പിതാവ് മരണം കാത്തുകിടന്നു.ത്രിവേണി അപ്പാർട്ട്മെന്റിലായിരുന്നു ഇരുവരുടെയും താമസം.ഇവര് താമസിക്കുന്ന ഫ്ലാറ്റില് നിന്നും ദുര്ഗന്ധം വമിച്ചതോടെ നാട്ടുകാര് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തിയപ്പോള് മകന്റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ച് കിടക്കുന്ന വൃദ്ധനായ പിതാവിനെയാണ് കണ്ടത്.82കാരനായ വിശ്വനാഥന് നേരത്തെ കേന്ദ്രസര്ക്കാര് ജീവനക്കാരനായിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യ 15 വർഷങ്ങൾക്ക് മുന്നേ മരിച്ചു.തുടര്ന്ന് ഒറ്റക്കാണ് ഇത്രയും നാള് മകനെ വളര്ത്തിക്കൊണ്ടുവന്നത്.തന്റെ മരണശേഷം മകനെ നോക്കാന് ആരുമുണ്ടാകില്ലെന്ന ഭയത്താലാണ് വിശ്വനാഥന് മകനെ കൊന്നതെന്ന് പോലീസ് പറഞ്ഞു.വിശ്വനാഥന് ഇപ്പോള് ആശുപത്രിയില് ചികിത്സയിലാണ്.ഇയാള്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രായാധിക്യത്താല് അവശത നേരിടുന്ന വിശ്വനാഥന് സഹായത്തിന് ആരുമുണ്ടായിരുന്നില്ല.വിശ്വനാഥന് ലഭിക്കുന്ന പെന്ഷന് തുകകൊണ്ടാണ് ഇരുവരും ജീവിച്ചുപോന്നത്.തിങ്കളാഴ്ചയാണ് വിശ്വനാഥന് മകന് ഉറക്കഗുളിക നല്കി കൊലപ്പെടുത്തിയത്.വിശ്വനാഥനും ഇതില് ഒരു പങ്ക് കഴിച്ചിരുന്നു.മകന് മരിച്ചെന്നു മനസ്സിലാക്കിയതോടെ വിശ്വനാഥന് അബോധാവസ്ഥയിലായി.പക്ഷേ മരണം സംഭവിച്ചില്ല.മകന്റെ മൃതദേഹം കണ്ടെത്തുമ്പോള് അതേ കട്ടിലില് തന്നെയായിരുന്നു വിശ്വനാഥനും ഉണ്ടായിരുന്നത് ### Headline : ഞാൻ മരിച്ചാൽ മകൻ ഒറ്റക്കാവും' ; മാനസിക വെല്ലുവിളി നേരിടുന്ന മകനെ പിതാവ് ഉറക്കഗുളിക നല്കി കൊലപ്പെടുത്തി
224
ലീഡറെ കണ്ടത് ഗ്രൂപ്പുണ്ടാക്കാനല്ല: ഉമ്മന് ചാണ്ടി 23 2010, 11:26 തിരുവനന്തപുരം: മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ കരുണാകരനെ താന് കണ്ടത് ഗ്രൂപ്പ് ഉണ്ടാക്കാനല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന് ചാണ്ടി.കരുണാകരനുമായുള്ള വ്യാഴാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കവേയാണ് ഉമ്മന് ചാണ്ടി ഇക്കാര്യം പറഞ്ഞത്.തന്നെയും കെ കരുണാകരനെയും അറിയുന്ന ആരും ഗ്രൂപ്പുണ്ടാക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് കരുതില്ല.പാര്ട്ടി കഴിഞ്ഞു മാത്രമേ ഗ്രൂപ്പ് ഉള്ളൂ എന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്.കരുണാകരന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് വീട്ടില് പോയത്.കരുണാകരന് ആശുപത്രിയിലായിരുന്നപ്പോള് കാണാന് പോകാന് കഴിഞ്ഞില്ല.അതുകൊണ്ടാണ് വീട്ടില് പോയത്.ഗ്രൂപ്പുകള്ക്ക് അതീതമായി പാര്ട്ടി ശക്തിപ്പെടണമെന്നാണ് പ്രവര്ത്തകരുടെ വികാരം- ഉമ്മന് ചാണ്ടി പറഞ്ഞു.താന് നല്കിയ പട്ടികയില് നിന്നു പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായി ആരെയും നിയമിച്ചില്ലെന്ന കാര്യം കരുണാകരന് ഉമ്മന് ചാണ്ടിയുടെ ശ്രദ്ധയില്പ്പെടുത്തിയതായി സൂചനയുണ്ട്.നിലവില് പ്രതിപക്ഷ നേതാവായിരിക്കുന്ന ഉമ്മന് ചാണ്ടിക്കെതിരെ കെ പി സി സി അധ്യക്ഷന് രമേശ് ചെന്നിത്തല വിശാല ഐ ഗ്രൂപ്പുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു കരുണാകരനുമായുള്ള ചാണ്ടിയുടെ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.കരുണാകര വിഭാഗം വരും ദിവസങ്ങളില് തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് രമേശ് ചെന്നിത്തലയുടെ മൌനാനുവാദത്തോടെ വിശാല ഐ ഗ്രൂപ്പ് യോഗം ചേര്ന്നിരുന്നു.വരുന്ന യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിലും സംഘടന തെരഞ്ഞെടുപ്പിലും ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിശാല ഐ ഗ്രൂപ്പ് യോഗം ചേര്ന്നിരുന്നത്
കോണ്ഗ്രസ്, ഉമ്മന് ചാണ്ടി, കരുണാകരന്, ഗ്രൂപ്പിസം, തിരുവനന്തപുരം
https://malayalam.oneindia.com/news/2010/04/23/kerala-chandy-denies-tie-up-with-karunakaran.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലീഡറെ കണ്ടത് ഗ്രൂപ്പുണ്ടാക്കാനല്ല: ഉമ്മന് ചാണ്ടി 23 2010, 11:26 തിരുവനന്തപുരം: മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ കരുണാകരനെ താന് കണ്ടത് ഗ്രൂപ്പ് ഉണ്ടാക്കാനല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന് ചാണ്ടി.കരുണാകരനുമായുള്ള വ്യാഴാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കവേയാണ് ഉമ്മന് ചാണ്ടി ഇക്കാര്യം പറഞ്ഞത്.തന്നെയും കെ കരുണാകരനെയും അറിയുന്ന ആരും ഗ്രൂപ്പുണ്ടാക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് കരുതില്ല.പാര്ട്ടി കഴിഞ്ഞു മാത്രമേ ഗ്രൂപ്പ് ഉള്ളൂ എന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്.കരുണാകരന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് വീട്ടില് പോയത്.കരുണാകരന് ആശുപത്രിയിലായിരുന്നപ്പോള് കാണാന് പോകാന് കഴിഞ്ഞില്ല.അതുകൊണ്ടാണ് വീട്ടില് പോയത്.ഗ്രൂപ്പുകള്ക്ക് അതീതമായി പാര്ട്ടി ശക്തിപ്പെടണമെന്നാണ് പ്രവര്ത്തകരുടെ വികാരം- ഉമ്മന് ചാണ്ടി പറഞ്ഞു.താന് നല്കിയ പട്ടികയില് നിന്നു പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായി ആരെയും നിയമിച്ചില്ലെന്ന കാര്യം കരുണാകരന് ഉമ്മന് ചാണ്ടിയുടെ ശ്രദ്ധയില്പ്പെടുത്തിയതായി സൂചനയുണ്ട്.നിലവില് പ്രതിപക്ഷ നേതാവായിരിക്കുന്ന ഉമ്മന് ചാണ്ടിക്കെതിരെ കെ പി സി സി അധ്യക്ഷന് രമേശ് ചെന്നിത്തല വിശാല ഐ ഗ്രൂപ്പുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു കരുണാകരനുമായുള്ള ചാണ്ടിയുടെ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.കരുണാകര വിഭാഗം വരും ദിവസങ്ങളില് തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് രമേശ് ചെന്നിത്തലയുടെ മൌനാനുവാദത്തോടെ വിശാല ഐ ഗ്രൂപ്പ് യോഗം ചേര്ന്നിരുന്നു.വരുന്ന യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിലും സംഘടന തെരഞ്ഞെടുപ്പിലും ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിശാല ഐ ഗ്രൂപ്പ് യോഗം ചേര്ന്നിരുന്നത് ### Headline : കോണ്ഗ്രസ്, ഉമ്മന് ചാണ്ടി, കരുണാകരന്, ഗ്രൂപ്പിസം, തിരുവനന്തപുരം
225
കൊല്ലം:കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലമാക്കി, ദുരൂഹതകൾ ബാക്കി വച്ച് ദേവനന്ദ വിടവാങ്ങി.വ്യാഴാഴ്ച രാവിലെ പത്തോടെയാണ് വീട്ടിലിരുന്നു കളിക്കുകയായിരുന്ന ആറു വയസുകാരിയെ കാണാതായത്.സംഭവം അറിഞ്ഞു മിനിട്ടുകള്ക്കുള്ളില് നാട്ടുകാരും പോലീസും തെരച്ചില് തുടങ്ങി.മുങ്ങല് വിദഗ്ധരും പോലീസും നാട്ടുകാരും ഒക്കെ അദ്ധരാത്രിവരെ തെരഞ്ഞ, വീടിനടുത്തുള്ള പുഴയില് ഇന്നു രാവിലെ ഏഴരയോടെയാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.ശരീരത്തില് മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പരിശോധയില് വ്യക്തമായത്.ഇത്തിക്കരയാറ്റില് രാവിലെ ഏഴരയോടെ പോലീസിന്റെ മുങ്ങല് വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്.തടയണയ്ക്കു സമീപം വള്ളിപ്പടര്പ്പുകള്ക്ക് ഇടയില് കമഴ്ന്നു കിടന്ന നിലയിലായിരുന്നു ദേവാനന്ദയുടെ മൃതദേഹം.ഇന്നലെ മുഴുവന് മുങ്ങി പരിശോധിച്ച് ഒന്നും കണ്ടെത്താൻ കഴിയാതെ വിദഗ്ധര് അടക്കം മടങ്ങിയ പ്രധാന ഭാഗമാണ് ഇവിടം.ക്ഷേത്ര ഉത്സവത്തിനായി പുഴയ്ക്കു കുറുകെ താല്ക്കാലികമായി കെട്ടിയ പാലത്തിനു അപ്പുറത്തുനിന്ന് ഒഴുകി വന്നതാകാമെന്ന നിഗമനമാണ് പോലീസ് പങ്കുവച്ചത്.പാലത്തിന്റെ അപ്പുറത്തുനിന്ന് ഇപ്പുറത്തേക്ക് നല്ല ഒഴുക്കുണ്ട്.എന്നാല്, കുട്ടി ഇവിടെ എത്തിയത് എങ്ങനെയെന്നതടക്കമുള്ള സംശയങ്ങള് നാട്ടുകാര് ഉയര്ത്തുകയാണ്.ഒറ്റയ്ക്ക് ഇവിടേക്ക് വരുന്ന സ്വഭാവക്കാരിയല്ല കുട്ടിയെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു.കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീടിനു പുറത്തുണ്ടായിരുന്നുവെന്ന് അയല്വാസികളും പറഞ്ഞു വയ്ക്കുന്നു.കഴിഞ്ഞ ദിവസം വീട്ടില് നിന്നു വസ്ത്രങ്ങളുടെ മനം പിടിച്ചോടിയ പോലീസ് നായ ആറിനു കുറുകെ നിരത്തിയിട്ട താല്ക്കാലിക പാലത്തിലെ മണല്ചാക്കുകള് കടന്നു മറുകരയില് 200 മീറ്ററോളം അകലെ ആളില്ലാത്ത വീട്ടിന്റെ വരാന്തയിലേക്കു കയറിയശേഷമാണ് തിരികെ വന്നതെന്നതും ദുരൂഹത വര്ദ്ധിപ്പിക്കുന്നു
ശരീരത്തില് മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്, ഇന്നലെ മുഴുവന് തെരഞ്ഞ സ്ഥലത്ത് ഇന്ന് രാവിലെ മൃതദേഹം എങ്ങനെ പൊങ്ങിയെന്ന് നാട്ടുകാർ; പ്രാർത്ഥനകൾ വിഫലമാക്കി, ദുരൂഹതകൾ ബാക്കിവച്ച് ദേവനന്ദ വിടവാങ്ങി
https://timeskerala.com/archives/201532
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ലം:കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലമാക്കി, ദുരൂഹതകൾ ബാക്കി വച്ച് ദേവനന്ദ വിടവാങ്ങി.വ്യാഴാഴ്ച രാവിലെ പത്തോടെയാണ് വീട്ടിലിരുന്നു കളിക്കുകയായിരുന്ന ആറു വയസുകാരിയെ കാണാതായത്.സംഭവം അറിഞ്ഞു മിനിട്ടുകള്ക്കുള്ളില് നാട്ടുകാരും പോലീസും തെരച്ചില് തുടങ്ങി.മുങ്ങല് വിദഗ്ധരും പോലീസും നാട്ടുകാരും ഒക്കെ അദ്ധരാത്രിവരെ തെരഞ്ഞ, വീടിനടുത്തുള്ള പുഴയില് ഇന്നു രാവിലെ ഏഴരയോടെയാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.ശരീരത്തില് മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പരിശോധയില് വ്യക്തമായത്.ഇത്തിക്കരയാറ്റില് രാവിലെ ഏഴരയോടെ പോലീസിന്റെ മുങ്ങല് വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്.തടയണയ്ക്കു സമീപം വള്ളിപ്പടര്പ്പുകള്ക്ക് ഇടയില് കമഴ്ന്നു കിടന്ന നിലയിലായിരുന്നു ദേവാനന്ദയുടെ മൃതദേഹം.ഇന്നലെ മുഴുവന് മുങ്ങി പരിശോധിച്ച് ഒന്നും കണ്ടെത്താൻ കഴിയാതെ വിദഗ്ധര് അടക്കം മടങ്ങിയ പ്രധാന ഭാഗമാണ് ഇവിടം.ക്ഷേത്ര ഉത്സവത്തിനായി പുഴയ്ക്കു കുറുകെ താല്ക്കാലികമായി കെട്ടിയ പാലത്തിനു അപ്പുറത്തുനിന്ന് ഒഴുകി വന്നതാകാമെന്ന നിഗമനമാണ് പോലീസ് പങ്കുവച്ചത്.പാലത്തിന്റെ അപ്പുറത്തുനിന്ന് ഇപ്പുറത്തേക്ക് നല്ല ഒഴുക്കുണ്ട്.എന്നാല്, കുട്ടി ഇവിടെ എത്തിയത് എങ്ങനെയെന്നതടക്കമുള്ള സംശയങ്ങള് നാട്ടുകാര് ഉയര്ത്തുകയാണ്.ഒറ്റയ്ക്ക് ഇവിടേക്ക് വരുന്ന സ്വഭാവക്കാരിയല്ല കുട്ടിയെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു.കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീടിനു പുറത്തുണ്ടായിരുന്നുവെന്ന് അയല്വാസികളും പറഞ്ഞു വയ്ക്കുന്നു.കഴിഞ്ഞ ദിവസം വീട്ടില് നിന്നു വസ്ത്രങ്ങളുടെ മനം പിടിച്ചോടിയ പോലീസ് നായ ആറിനു കുറുകെ നിരത്തിയിട്ട താല്ക്കാലിക പാലത്തിലെ മണല്ചാക്കുകള് കടന്നു മറുകരയില് 200 മീറ്ററോളം അകലെ ആളില്ലാത്ത വീട്ടിന്റെ വരാന്തയിലേക്കു കയറിയശേഷമാണ് തിരികെ വന്നതെന്നതും ദുരൂഹത വര്ദ്ധിപ്പിക്കുന്നു ### Headline : ശരീരത്തില് മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്, ഇന്നലെ മുഴുവന് തെരഞ്ഞ സ്ഥലത്ത് ഇന്ന് രാവിലെ മൃതദേഹം എങ്ങനെ പൊങ്ങിയെന്ന് നാട്ടുകാർ; പ്രാർത്ഥനകൾ വിഫലമാക്കി, ദുരൂഹതകൾ ബാക്കിവച്ച് ദേവനന്ദ വിടവാങ്ങി
226
പോലീസിന്റെ ഭാഗത്ത് നിന്ന് സാധാരണക്കാര്ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും നടപടികള് കൈക്കൊള്ളുന്നതിലെ വീഴ്ചയും സഭയില് ആയുധമാക്കി പ്രതിപക്ഷം.പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങള് ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയെങ്കിലും നോട്ടീസ് പരിഗണിക്കാന് സഭ തയ്യാറായില്ല.ഇതോടെ പ്രതിപക്ഷം സഭയില് നിന്ന് ഇറങ്ങിപ്പോയി.തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്.പോലീസിനെ സര്ക്കാര് കയറൂരി വിട്ടിരിക്കുകയാണെന്ന് ആരോപിച്ച തിരുവഞ്ചൂര് കഴിഞ്ഞ ദിവസങ്ങളില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നടന്ന പോലീസ് വീഴ്ചകളെ ചൂണ്ടിക്കാട്ടി.പൗരന്മാരുടെ അവകാശങ്ങള് സംരക്ഷിക്കേണ്ട പോലീസ് നിയമം കൈയ്യിലെടുത്ത് സാധാരക്കാരന് മേല് അക്രമം അഴിച്ചുവിടുകയാണെന്ന് തിരുവഞ്ചൂര് പറഞ്ഞു.എന്നാല് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകളെ ന്യായീകരിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്.പോലീസിന്റെ ഭാഷ എന്നാണ് തെറിയാക്കിയതെന്ന് ചോദിച്ച തിരുവഞ്ചൂര് പോലീസ് കാണിക്കുന്ന അക്രമങ്ങള്ക്ക് സര്ക്കാരാണ് ഉത്തരവാദിയെന്നും ആരോപിച്ചു.എന്നാല് തിരുവഞ്ചൂരിന് മറുപടി നല്കിയ മന്ത്രി എകെ ബാലന് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ഒറ്റപ്പെട്ട വീഴ്ചകളെ ചൂണ്ടിക്കാട്ടി വകുപ്പിനെ ഒന്നാകെ ആക്രമിക്കുന്നത് ശരിയല്ലെന്നും മറുപടി നല്കി.പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില് സര്ക്കാര് ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാലന് വ്യക്തമാക്കി.എന്നാല് മന്ത്രിയുടെ മറുപടിയില് തൃപ്തി വരാത്ത പ്രതിപക്ഷം സഭയില് നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു
ക്രമസമാധാന നില പാടെ തകര്ന്നു.. പോലീസ് ഭാഷ എന്നാണ് തെറിയാക്കിയതെന്ന് തിരുവഞ്ചൂര്
https://malayalam.oneindia.com/news/kerala/opposition-criticices-police-govt-assembly-196128.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പോലീസിന്റെ ഭാഗത്ത് നിന്ന് സാധാരണക്കാര്ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും നടപടികള് കൈക്കൊള്ളുന്നതിലെ വീഴ്ചയും സഭയില് ആയുധമാക്കി പ്രതിപക്ഷം.പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങള് ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയെങ്കിലും നോട്ടീസ് പരിഗണിക്കാന് സഭ തയ്യാറായില്ല.ഇതോടെ പ്രതിപക്ഷം സഭയില് നിന്ന് ഇറങ്ങിപ്പോയി.തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്.പോലീസിനെ സര്ക്കാര് കയറൂരി വിട്ടിരിക്കുകയാണെന്ന് ആരോപിച്ച തിരുവഞ്ചൂര് കഴിഞ്ഞ ദിവസങ്ങളില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നടന്ന പോലീസ് വീഴ്ചകളെ ചൂണ്ടിക്കാട്ടി.പൗരന്മാരുടെ അവകാശങ്ങള് സംരക്ഷിക്കേണ്ട പോലീസ് നിയമം കൈയ്യിലെടുത്ത് സാധാരക്കാരന് മേല് അക്രമം അഴിച്ചുവിടുകയാണെന്ന് തിരുവഞ്ചൂര് പറഞ്ഞു.എന്നാല് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകളെ ന്യായീകരിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്.പോലീസിന്റെ ഭാഷ എന്നാണ് തെറിയാക്കിയതെന്ന് ചോദിച്ച തിരുവഞ്ചൂര് പോലീസ് കാണിക്കുന്ന അക്രമങ്ങള്ക്ക് സര്ക്കാരാണ് ഉത്തരവാദിയെന്നും ആരോപിച്ചു.എന്നാല് തിരുവഞ്ചൂരിന് മറുപടി നല്കിയ മന്ത്രി എകെ ബാലന് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ഒറ്റപ്പെട്ട വീഴ്ചകളെ ചൂണ്ടിക്കാട്ടി വകുപ്പിനെ ഒന്നാകെ ആക്രമിക്കുന്നത് ശരിയല്ലെന്നും മറുപടി നല്കി.പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില് സര്ക്കാര് ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാലന് വ്യക്തമാക്കി.എന്നാല് മന്ത്രിയുടെ മറുപടിയില് തൃപ്തി വരാത്ത പ്രതിപക്ഷം സഭയില് നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു ### Headline : ക്രമസമാധാന നില പാടെ തകര്ന്നു.. പോലീസ് ഭാഷ എന്നാണ് തെറിയാക്കിയതെന്ന് തിരുവഞ്ചൂര്
227
പൊതുജനങ്ങള്ക്ക് പോലീസ് ഉദ്യോഗസ്ഥര് നല്കുന്ന സേവനങ്ങളും സംരക്ഷണവും മിക്കദിവസവും നമ്മള് കേള്ക്കാറുണ്ട്.അത്തരമൊരു വാര്ത്തയാണ് ദുബായിലെ പ്രവാസിയായ മലയാളി യുവാവ് പങ്കുവയ്ക്കുന്നത്.പൊള്ളുന്ന ചൂടില് വാഹനത്തിന്റെ ടയര് പൊട്ടി ആരും സഹായിക്കാന് ഇല്ലാതെ വിഷമിച്ചു നില്ക്കുമ്പോള് മലയാളിക്ക് സഹായമായി വന്നത് ദുബായ് പോലീസ്..ആ പോലീസ് ഉദ്യോഗസ്ഥനെ ദൈവദൂതന് ആയാണ് അബ്ദുല് വഹാബ് എന്ന പ്രവാസി കാണുന്നത്.ദുബായില് ആണ് അബ്ദുല് വഹാബ് താമസിക്കുന്നത് അബ്ദുല് വഹാബിന്റെ വാഹനത്തിന്റെ മുന് ടയറാണ് പൊട്ടിയത്.വാഹനം റോഡിനു സമീപത്തേക്ക് പാര്ക്ക് ചെയ്ത അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് മാറ്റാന് സാധിക്കില്ലായിരുന്നു.കാല്മുട്ടിനുള്ള പ്രശ്നമായിരുന്നു വില്ലനായത്.പലരും വാഹനം നിര്ത്തി എന്താണ് പ്രശ്നമെന്ന് ചോദിച്ചെങ്കിലും ആരും പുറത്തുവന്ന് സഹായിച്ചില്ല.കൊടും ചൂദില് പുറത്തിറങ്ങിനില്ക്കാന് ആര്ക്കും സാധിക്കുമായിരുന്നില്ല എന്നതാണ് സഹായ ഹസ്തവുമായി ആരും വരാതിരിക്കാനുള്ള പ്രധാന കാരണം ഈ സമയത്താണ് ഒരു പോലീസ് ഓഫിസര് അതുവഴി വാഹനത്തില് വന്നത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ബര് ദുബായ് പൊലീസ് സ്റ്റേഷനിലെ ആ ഉദ്യോഗസ്ഥന്.വഹാബിനെ ശ്രദ്ധയില്പ്പെട്ടപ്പോള് വാഹനം നിര്ത്തി അടുത്തേക്ക് വരികയും കാര്യങ്ങള് അന്വേഷിക്കുകയും ചെയ്തു.ഉടന് തന്നെ വാഹനത്തിന് അടിയിലേക്ക് കയറി ടയര് ഊരിമാറ്റുകയും പുതിയ ടയര് ഇട്ടുകൊടുക്കുകയും ചെയ്തുവെന്ന് വഹാബ് പറഞ്ഞു.ഷാര്ജ-അജ്മാന് റൂട്ടിലെ എമിറേറ്റ്സ് റോഡിലായിരുന്നു സംഭവം.'ആ ഓഫിസര് രാത്രി ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ചാണ് വരുന്നതെന്ന് എനിക്കറിയാം.പക്ഷേ, അപ്പോഴും എന്നെ സഹായിക്കാന് അദ്ദേഹം കാണിച്ച ഊര്ജം വളരെ വലുതാണ്.അദ്ദേഹത്തിന്റെ ആ ഇടപെടലിനോട് വലിയ നന്ദിയുണ്ട്'- അബ്ദുല് വഹാബ് പറഞ്ഞു.ഉദ്യോഗസ്ഥന്റെ പേര് എന്താണെന്ന് വഹാബ് വെളിപ്പെടുത്തിയില്ല റിയല്മി 5 അടുത്തയാഴ്ച്ച വിപണിയില് അവതരിപ്പിക്കും
പൊള്ളുന്ന ചൂടില് വാഹനത്തിന്റെ ടയര്പൊട്ടി പെരുവഴിയിലായ മലയാളിക്ക് സഹായവുമായി ദുബായ് പോലീസ്
https://timeskerala.com/archives/81544
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പൊതുജനങ്ങള്ക്ക് പോലീസ് ഉദ്യോഗസ്ഥര് നല്കുന്ന സേവനങ്ങളും സംരക്ഷണവും മിക്കദിവസവും നമ്മള് കേള്ക്കാറുണ്ട്.അത്തരമൊരു വാര്ത്തയാണ് ദുബായിലെ പ്രവാസിയായ മലയാളി യുവാവ് പങ്കുവയ്ക്കുന്നത്.പൊള്ളുന്ന ചൂടില് വാഹനത്തിന്റെ ടയര് പൊട്ടി ആരും സഹായിക്കാന് ഇല്ലാതെ വിഷമിച്ചു നില്ക്കുമ്പോള് മലയാളിക്ക് സഹായമായി വന്നത് ദുബായ് പോലീസ്..ആ പോലീസ് ഉദ്യോഗസ്ഥനെ ദൈവദൂതന് ആയാണ് അബ്ദുല് വഹാബ് എന്ന പ്രവാസി കാണുന്നത്.ദുബായില് ആണ് അബ്ദുല് വഹാബ് താമസിക്കുന്നത് അബ്ദുല് വഹാബിന്റെ വാഹനത്തിന്റെ മുന് ടയറാണ് പൊട്ടിയത്.വാഹനം റോഡിനു സമീപത്തേക്ക് പാര്ക്ക് ചെയ്ത അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് മാറ്റാന് സാധിക്കില്ലായിരുന്നു.കാല്മുട്ടിനുള്ള പ്രശ്നമായിരുന്നു വില്ലനായത്.പലരും വാഹനം നിര്ത്തി എന്താണ് പ്രശ്നമെന്ന് ചോദിച്ചെങ്കിലും ആരും പുറത്തുവന്ന് സഹായിച്ചില്ല.കൊടും ചൂദില് പുറത്തിറങ്ങിനില്ക്കാന് ആര്ക്കും സാധിക്കുമായിരുന്നില്ല എന്നതാണ് സഹായ ഹസ്തവുമായി ആരും വരാതിരിക്കാനുള്ള പ്രധാന കാരണം ഈ സമയത്താണ് ഒരു പോലീസ് ഓഫിസര് അതുവഴി വാഹനത്തില് വന്നത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ബര് ദുബായ് പൊലീസ് സ്റ്റേഷനിലെ ആ ഉദ്യോഗസ്ഥന്.വഹാബിനെ ശ്രദ്ധയില്പ്പെട്ടപ്പോള് വാഹനം നിര്ത്തി അടുത്തേക്ക് വരികയും കാര്യങ്ങള് അന്വേഷിക്കുകയും ചെയ്തു.ഉടന് തന്നെ വാഹനത്തിന് അടിയിലേക്ക് കയറി ടയര് ഊരിമാറ്റുകയും പുതിയ ടയര് ഇട്ടുകൊടുക്കുകയും ചെയ്തുവെന്ന് വഹാബ് പറഞ്ഞു.ഷാര്ജ-അജ്മാന് റൂട്ടിലെ എമിറേറ്റ്സ് റോഡിലായിരുന്നു സംഭവം.'ആ ഓഫിസര് രാത്രി ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ചാണ് വരുന്നതെന്ന് എനിക്കറിയാം.പക്ഷേ, അപ്പോഴും എന്നെ സഹായിക്കാന് അദ്ദേഹം കാണിച്ച ഊര്ജം വളരെ വലുതാണ്.അദ്ദേഹത്തിന്റെ ആ ഇടപെടലിനോട് വലിയ നന്ദിയുണ്ട്'- അബ്ദുല് വഹാബ് പറഞ്ഞു.ഉദ്യോഗസ്ഥന്റെ പേര് എന്താണെന്ന് വഹാബ് വെളിപ്പെടുത്തിയില്ല റിയല്മി 5 അടുത്തയാഴ്ച്ച വിപണിയില് അവതരിപ്പിക്കും ### Headline : പൊള്ളുന്ന ചൂടില് വാഹനത്തിന്റെ ടയര്പൊട്ടി പെരുവഴിയിലായ മലയാളിക്ക് സഹായവുമായി ദുബായ് പോലീസ്
228
മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകളിൽ നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.ഇതാദ്യമായാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാർ ഒപ്പ് വച്ചു.ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കൽ ടെക്നീഷ്യൻമാരേയുമാണ് തെരഞ്ഞെടുക്കുന്നത്.22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.മിഡ് വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തിപരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരം.നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യൻമാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ആണ്.താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്ര, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം..ൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.വിശദവിവരങ്ങൾ..യിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.അപേക്ഷ 23 നകം നൽകണം
മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്
https://www.malayalamexpress.in/archives/916700/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകളിൽ നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.ഇതാദ്യമായാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാർ ഒപ്പ് വച്ചു.ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കൽ ടെക്നീഷ്യൻമാരേയുമാണ് തെരഞ്ഞെടുക്കുന്നത്.22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.മിഡ് വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തിപരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരം.നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യൻമാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ആണ്.താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്ര, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം..ൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.വിശദവിവരങ്ങൾ..യിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.അപേക്ഷ 23 നകം നൽകണം ### Headline : മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്
229
കാസർഗോട് : കർണാടകയിൽ കാസർഗോഡ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ചെമ്പരിക്ക സ്വദേശി തസ്ലീം (38) എന്ന മുത്തസ്ലീമിനെയാണ് മംഗളൂരുവിനടുത്ത് ബണ്ട്വാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കർണാടകയിലെ നെലോഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്.കർണാടകയിൽ ജ്വല്ലറി കവർച്ചാ കേസിൽ പ്രതിയായ അഫ്ഗാൻ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബർ 16 ന് തസ്ലീമിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ജയിൽ മോചിതനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.തുടർന്ന് സുഹൃത്തുക്കളുടെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.ഇതിനിടയിൽ മംഗളൂരിന് സമീപം ബണ്ട്വാളിൽ തസ്ലീം ബന്ദിയാക്കപ്പെട്ടതായി വിവരം ലഭിച്ചു.തുടർന്ന് പൊലീസ് ഇവിടം വളഞ്ഞു.ഇതിനിടെ തസ്ലീമുമായി സംഘം വാഹനത്തിൽ രക്ഷപ്പെട്ടു.പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോൾ സംഘം തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി മൃതദേഹം ബണ്ട്വാളിൽ തള്ളുകയായിരുന്നു.കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.ഞായറാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്.സംഭവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ നാല് പേരെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതിൽ ഒരാൾ മലയാളിയും 3 പേർ കർണാടക ഉള്ളാൾ സ്വദേശിയുമാണ്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
കാസർകോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി
https://www.malayalamexpress.in/archives/1044557/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസർഗോട് : കർണാടകയിൽ കാസർഗോഡ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ചെമ്പരിക്ക സ്വദേശി തസ്ലീം (38) എന്ന മുത്തസ്ലീമിനെയാണ് മംഗളൂരുവിനടുത്ത് ബണ്ട്വാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കർണാടകയിലെ നെലോഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്.കർണാടകയിൽ ജ്വല്ലറി കവർച്ചാ കേസിൽ പ്രതിയായ അഫ്ഗാൻ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബർ 16 ന് തസ്ലീമിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ജയിൽ മോചിതനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.തുടർന്ന് സുഹൃത്തുക്കളുടെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.ഇതിനിടയിൽ മംഗളൂരിന് സമീപം ബണ്ട്വാളിൽ തസ്ലീം ബന്ദിയാക്കപ്പെട്ടതായി വിവരം ലഭിച്ചു.തുടർന്ന് പൊലീസ് ഇവിടം വളഞ്ഞു.ഇതിനിടെ തസ്ലീമുമായി സംഘം വാഹനത്തിൽ രക്ഷപ്പെട്ടു.പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോൾ സംഘം തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി മൃതദേഹം ബണ്ട്വാളിൽ തള്ളുകയായിരുന്നു.കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.ഞായറാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്.സംഭവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ നാല് പേരെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതിൽ ഒരാൾ മലയാളിയും 3 പേർ കർണാടക ഉള്ളാൾ സ്വദേശിയുമാണ്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം ### Headline : കാസർകോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി
230
ജിദ്ദ: സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഡ്രോണ് ആക്രമണം വീണ്ടും.ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന് ആയിരുന്നു ആക്രമണം.ഇതേത്തുടര്ന്ന് വിമാനസര്വീസുകള് താല്ക്കാലികമായി നിര്ത്തി.എന്നാല് ഡ്രോണ് വിമാനത്താവളത്തിലെത്തും മുമ്പെ തകര്ത്തതായി സൗദി സൈന്യം അവകാശപ്പെട്ടു.ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിനു നേരെ ഹൂത്തി ആക്രമണമുണ്ടാവുന്നത്.കഴിഞ്ഞ അഞ്ച് ദിവസമായി സൗദിക്ക് നേരെ തുടര്ച്ചായി ആക്രമണങ്ങള് നടത്തുകയാണ് ഹൂത്തി വിമതര്.എന്നാല് ആക്രമണങ്ങള് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്ത്തതായി സൈനിക വക്താവ് പറഞ്ഞു.ഇറാന് നിര്മിത ഖാസിഫ് അബാബീല് ഇനത്തില് പെട്ട ഡ്രോണ് ആണിതെന്നും വിദഗ്ധര് അവശിഷ്ടങ്ങള് പരിശോധിച്ചതില് നിന്ന് വ്യക്തമായതായി സഖ്യസേന വക്താവ് കേണല് തുര്ക്കി അല്മാലികി ചൂണ്ടിക്കാട്ടി.അതേസമയം, ഡ്രോണ് ആക്രമണത്തില് വിമാനത്താവളത്തിന് കേടുപാടുകള് സംഭവിച്ചതായാണ് ഹൂത്തികളുടെ ടി.വി ചാനലായ അല്മസീറയുടെ അവകാശവാദം.വരുംദിവസങ്ങളില് സൗദിയുടെ സൈനിക-വ്യാപാര കേന്ദ്രങ്ങള്ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തുമെന്നും സൈനിക വക്താവിനെ ഉദ്ധരിച്ച് ചാനല് റിപ്പോര്ട്ട് ചെയ്തു.ശനിയാഴ്ച യമന് അതിര്ത്തിയിലേക്ക് കടക്കാന് ശ്രമിച്ച സൗദിയുടെ സൈനിക ബുള്ഡോസര് വെടിവച്ച് തകര്ത്തതായും ഹൂത്തികള് അവകാശപ്പെട്ടു.എന്നാല് ഇതിന് സ്ഥിരീകരണമില്ല.കഴിഞ്ഞ മാസവും വിമാനത്താവളത്തിലേക്ക് ഡ്രോണ് ആക്രണം നടത്തിയിരുന്നു.ഇന്നലെ നജ്റാനിലേക്കും മിസൈലാക്രമണം നടത്തുകയുണ്ടായി.ജനവാസ കേന്ദ്രത്തിന് മുകളില് വെച്ചാണ് ഇന്നലെ മിസൈല് തകര്ത്തതെന്ന് സൗദി സൈന്യം അവകാശപ്പെട്ടു.തുടര്ച്ചയായി ആറാം ദിനമാണ് സൗദിക്ക് നേരെ മിസൈലും ഡ്രോണും എത്തുന്നത്.നേരത്തെ ജിസാന്, റിയാദ്, അബഹ എന്നിവിടങ്ങളിലേക്കും ഹൂത്തികള് മിസൈല് ആക്രണം നടത്തിയിരുന്നു.ഇവയെല്ലാം തകര്ത്തുവെന്ന് സഖ്യസേന അറിയിക്കുകയുണ്ടായി.കഴിഞ്ഞ ദിവസം യമനിലേക്ക് സഹായവുമായെത്തിയ തുര്ക്കി കപ്പലിന് നേരെ ഹൂത്തികള് ആക്രമണം നടത്തിയിരുന്നു.ചെങ്കടലിലെ സ്പീഡ് ബോട്ടുകളപയോഗിച്ചായിരുന്നു ഇത്.ഈ ബോട്ടുകല് സഖ്യസേന തകര്ത്തതിന് പിന്നാലെയാണ് വിമാനത്താവളത്തിനെതിരേ ആക്രമണമുണ്ടാവുന്നത്
സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ഡ്രോണ് ആക്രമണം; വിമാനസര്വീസുകള് നിര്ത്തി
https://malayalam.oneindia.com/nri/houthi-attack-on-saudi-airport-200968.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജിദ്ദ: സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഡ്രോണ് ആക്രമണം വീണ്ടും.ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന് ആയിരുന്നു ആക്രമണം.ഇതേത്തുടര്ന്ന് വിമാനസര്വീസുകള് താല്ക്കാലികമായി നിര്ത്തി.എന്നാല് ഡ്രോണ് വിമാനത്താവളത്തിലെത്തും മുമ്പെ തകര്ത്തതായി സൗദി സൈന്യം അവകാശപ്പെട്ടു.ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിനു നേരെ ഹൂത്തി ആക്രമണമുണ്ടാവുന്നത്.കഴിഞ്ഞ അഞ്ച് ദിവസമായി സൗദിക്ക് നേരെ തുടര്ച്ചായി ആക്രമണങ്ങള് നടത്തുകയാണ് ഹൂത്തി വിമതര്.എന്നാല് ആക്രമണങ്ങള് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്ത്തതായി സൈനിക വക്താവ് പറഞ്ഞു.ഇറാന് നിര്മിത ഖാസിഫ് അബാബീല് ഇനത്തില് പെട്ട ഡ്രോണ് ആണിതെന്നും വിദഗ്ധര് അവശിഷ്ടങ്ങള് പരിശോധിച്ചതില് നിന്ന് വ്യക്തമായതായി സഖ്യസേന വക്താവ് കേണല് തുര്ക്കി അല്മാലികി ചൂണ്ടിക്കാട്ടി.അതേസമയം, ഡ്രോണ് ആക്രമണത്തില് വിമാനത്താവളത്തിന് കേടുപാടുകള് സംഭവിച്ചതായാണ് ഹൂത്തികളുടെ ടി.വി ചാനലായ അല്മസീറയുടെ അവകാശവാദം.വരുംദിവസങ്ങളില് സൗദിയുടെ സൈനിക-വ്യാപാര കേന്ദ്രങ്ങള്ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തുമെന്നും സൈനിക വക്താവിനെ ഉദ്ധരിച്ച് ചാനല് റിപ്പോര്ട്ട് ചെയ്തു.ശനിയാഴ്ച യമന് അതിര്ത്തിയിലേക്ക് കടക്കാന് ശ്രമിച്ച സൗദിയുടെ സൈനിക ബുള്ഡോസര് വെടിവച്ച് തകര്ത്തതായും ഹൂത്തികള് അവകാശപ്പെട്ടു.എന്നാല് ഇതിന് സ്ഥിരീകരണമില്ല.കഴിഞ്ഞ മാസവും വിമാനത്താവളത്തിലേക്ക് ഡ്രോണ് ആക്രണം നടത്തിയിരുന്നു.ഇന്നലെ നജ്റാനിലേക്കും മിസൈലാക്രമണം നടത്തുകയുണ്ടായി.ജനവാസ കേന്ദ്രത്തിന് മുകളില് വെച്ചാണ് ഇന്നലെ മിസൈല് തകര്ത്തതെന്ന് സൗദി സൈന്യം അവകാശപ്പെട്ടു.തുടര്ച്ചയായി ആറാം ദിനമാണ് സൗദിക്ക് നേരെ മിസൈലും ഡ്രോണും എത്തുന്നത്.നേരത്തെ ജിസാന്, റിയാദ്, അബഹ എന്നിവിടങ്ങളിലേക്കും ഹൂത്തികള് മിസൈല് ആക്രണം നടത്തിയിരുന്നു.ഇവയെല്ലാം തകര്ത്തുവെന്ന് സഖ്യസേന അറിയിക്കുകയുണ്ടായി.കഴിഞ്ഞ ദിവസം യമനിലേക്ക് സഹായവുമായെത്തിയ തുര്ക്കി കപ്പലിന് നേരെ ഹൂത്തികള് ആക്രമണം നടത്തിയിരുന്നു.ചെങ്കടലിലെ സ്പീഡ് ബോട്ടുകളപയോഗിച്ചായിരുന്നു ഇത്.ഈ ബോട്ടുകല് സഖ്യസേന തകര്ത്തതിന് പിന്നാലെയാണ് വിമാനത്താവളത്തിനെതിരേ ആക്രമണമുണ്ടാവുന്നത് ### Headline : സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ഡ്രോണ് ആക്രമണം; വിമാനസര്വീസുകള് നിര്ത്തി
231
തൃശൂർ: റോഡ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുന്നിലൂടെ നിയമം തെറ്റിച്ചു നാലു സ്വകാര്യ ബസുകൾ.4 ബസുകളും കയ്യോടെ പിടികൂടിയ ആർടിഒമാർ, മോട്ടോർ വാഹന നിയമത്തിലെ 184ാം വകുപ്പ് പ്രകാരം പിഴയീടാക്കാൻ നോട്ടീസ് നൽകി.പുതിയ നിരക്ക് പ്രകാരം 3000 രൂപ മുതൽ മുകളിലേക്കാണ് പിഴത്തുക.തൃശൂർ ശക്തനിൽ ദിശ തെറ്റിച്ചു പാഞ്ഞ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ആർടിഒ ആർ.രാജീവും എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവനും അടങ്ങുന്ന സംഘം ഇവിടെ പരിശോധനയ്ക്കെത്തിയിരുന്നു.അപകടമുണ്ടാക്കിയ ബസിനു പുറമെ മറ്റു ചില ബസുകളും സ്ഥിരമായി ഇതുവഴി റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നുണ്ടെന്നു സമീപത്തെ വ്യാപാരികൾ ആർടിഒമാരെ അറിയിച്ചു.ഇതിനു പിന്നാലെ കണ്ണംകുളങ്ങരയിലേക്കു തിരിയുന്ന ജംക്ഷനിൽ ആർടിഒമാരും സംഘവും പരിശോധന നടത്തവെയാണ് ബസുകളുടെ നിയമലംഘനം നേരിട്ടു ബോധ്യമായത്.ജംക്ഷനിലെ റൗണ്ട് ചുറ്റി ബാല്യ ജംക്ഷൻ ഭാഗത്തേക്കു തിരിയുന്നതിനു പകരം റൗണ്ടിനു മുൻപ് ഡിവൈഡറില്ലാത്ത ഭാഗത്തുകൂടി വെട്ടിത്തിരിയുകയായിരുന്നു ബസുകൾ.പരിശോധനാ സംഘമെത്തി നിമിഷങ്ങൾക്കകം ഇതുവഴിയെത്തിയ ആദ്യ ബസ് തന്നെ ദിശ തെറ്റിച്ചു പോകാനൊരുങ്ങി.വണ്ടി പിന്നോട്ടെടുപ്പിച്ച് റൗണ്ട് ചുറ്റിച്ചാണ് അധികൃതർ കടത്തിവിട്ടത്.പിന്നാലെയെത്തിയ മറ്റു ബസുകളും അത്ര സാവകാശം പോലും നൽകിയില്ല.വെട്ടിത്തിരിഞ്ഞു കടന്നുപോകാനായിരുന്നു ശ്രമം.4 ബസുകൾ തടഞ്ഞിട്ട ശേഷം പിഴയീടാക്കി.നിയമം തെറ്റിച്ചെത്തിയ ആംബുലൻസ് ഡ്രൈവർക്ക് അധികൃതർ താക്കീത് നൽകി.ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും തടഞ്ഞുനിർത്തി ആവർത്തിക്കരുതെന്നു നിർദേശവും നൽകി
ആർടിഒമാരുടെ മുന്നിൽ നിയമം തെറ്റിച്ച് 4 സ്വകാര്യ ബസുകൾ; പിന്നീട് സംഭവിച്ചത്
https://www.malayalamexpress.in/archives/848856/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ: റോഡ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുന്നിലൂടെ നിയമം തെറ്റിച്ചു നാലു സ്വകാര്യ ബസുകൾ.4 ബസുകളും കയ്യോടെ പിടികൂടിയ ആർടിഒമാർ, മോട്ടോർ വാഹന നിയമത്തിലെ 184ാം വകുപ്പ് പ്രകാരം പിഴയീടാക്കാൻ നോട്ടീസ് നൽകി.പുതിയ നിരക്ക് പ്രകാരം 3000 രൂപ മുതൽ മുകളിലേക്കാണ് പിഴത്തുക.തൃശൂർ ശക്തനിൽ ദിശ തെറ്റിച്ചു പാഞ്ഞ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ആർടിഒ ആർ.രാജീവും എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവനും അടങ്ങുന്ന സംഘം ഇവിടെ പരിശോധനയ്ക്കെത്തിയിരുന്നു.അപകടമുണ്ടാക്കിയ ബസിനു പുറമെ മറ്റു ചില ബസുകളും സ്ഥിരമായി ഇതുവഴി റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നുണ്ടെന്നു സമീപത്തെ വ്യാപാരികൾ ആർടിഒമാരെ അറിയിച്ചു.ഇതിനു പിന്നാലെ കണ്ണംകുളങ്ങരയിലേക്കു തിരിയുന്ന ജംക്ഷനിൽ ആർടിഒമാരും സംഘവും പരിശോധന നടത്തവെയാണ് ബസുകളുടെ നിയമലംഘനം നേരിട്ടു ബോധ്യമായത്.ജംക്ഷനിലെ റൗണ്ട് ചുറ്റി ബാല്യ ജംക്ഷൻ ഭാഗത്തേക്കു തിരിയുന്നതിനു പകരം റൗണ്ടിനു മുൻപ് ഡിവൈഡറില്ലാത്ത ഭാഗത്തുകൂടി വെട്ടിത്തിരിയുകയായിരുന്നു ബസുകൾ.പരിശോധനാ സംഘമെത്തി നിമിഷങ്ങൾക്കകം ഇതുവഴിയെത്തിയ ആദ്യ ബസ് തന്നെ ദിശ തെറ്റിച്ചു പോകാനൊരുങ്ങി.വണ്ടി പിന്നോട്ടെടുപ്പിച്ച് റൗണ്ട് ചുറ്റിച്ചാണ് അധികൃതർ കടത്തിവിട്ടത്.പിന്നാലെയെത്തിയ മറ്റു ബസുകളും അത്ര സാവകാശം പോലും നൽകിയില്ല.വെട്ടിത്തിരിഞ്ഞു കടന്നുപോകാനായിരുന്നു ശ്രമം.4 ബസുകൾ തടഞ്ഞിട്ട ശേഷം പിഴയീടാക്കി.നിയമം തെറ്റിച്ചെത്തിയ ആംബുലൻസ് ഡ്രൈവർക്ക് അധികൃതർ താക്കീത് നൽകി.ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും തടഞ്ഞുനിർത്തി ആവർത്തിക്കരുതെന്നു നിർദേശവും നൽകി ### Headline : ആർടിഒമാരുടെ മുന്നിൽ നിയമം തെറ്റിച്ച് 4 സ്വകാര്യ ബസുകൾ; പിന്നീട് സംഭവിച്ചത്
232
പാലക്കാട് : അട്ടപ്പാടിയിൽ ഒറ്റപ്പെട്ട് കിടക്കുന്ന 300-ലധികം പേരെ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലന്നു പരാതി.രോഗികളും പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർ ഒരാഴ്ചയായി ദുരിതത്തിലാണ്.'തിരഞ്ഞെടുപ്പ് സമയം ആകുമ്പോൾ നേതാക്കന്മാർ എല്ലാം വരും.ഇത്രയും ദുരിതം ഉണ്ടായിട്ട് വാർഡ് മെംബർ ഒഴികെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.ജില്ലാ പഞ്ചായത്ത് പ്രസിഡന്റോ എംഎൽഎയോ എംപിയോ തിരിഞ്ഞ് നോക്കിയിട്ടില്ല.ബ്ലോക്ക് പഞ്ചായത്ത് മെംബറിന്റെ അടുത്ത് പോയി പറഞ്ഞിട്ടും കാര്യമുണ്ടായില്ല.ഒരു ഉദ്യോഗസ്ഥന്മാരും വരുന്നില്ല.ഭരണകർത്താക്കളെല്ലാം വണ്ടി എത്തുന്ന ഭാഗം വരെ മാത്രം വന്നിട്ട് പോകും...ഇങ്ങനെപോകുന്നു ഇവരുടെ ആവലാതികൾ.ജനങ്ങൾ എല്ലാവരുംകൂടി ചേർന്ന് ഒരു തൂക്കു പാലം പണിതു.അതിലൂടെയാണ് സഞ്ചാരം.ഇതിനു മുകളിൽ 24-ഓളം ആദിവാസി കുടുംബങ്ങളുണ്ട്.രോഗികളും ഒരു മാസമായ കുഞ്ഞും ഇകൂട്ടത്തിൽ ഉണ്ട്.അവരെ താഴെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.അവർ അവിടെ ഒറ്റപ്പെട്ടു കിടക്കുകയാണ്.ഇവർ ആരും ഒരു സഹായവും ചെയ്യുന്നില്ല.പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പ് സമയം ആകുമ്പോൾ മാത്രം ഓടി വരുന്നത്.ദുരിതാശ്വാസ ക്യാമ്പിൽ നിന്നും നൂറു കിലോ അരി മാത്രമാണ് എത്തിച്ചു തന്നിരിക്കുന്നത്.സ്കൂളിൽ പോകുന്ന കുട്ടികളും ഈ വഴിയിലൂടെ വേണം പോകാൻ.രോഗികളെ ചാക്കിൽ കെട്ടികൊണ്ടു പോകുക മാത്രമേ നിവൃത്തിയുള്ളു.അട്ടപ്പാടിക്ക് ഇഷ്ടം പോലെ സർക്കാർ സഹായം നൽകുന്നു എന്ന് കേട്ടിട്ടുണ്ട്.പക്ഷേ ഈ മാറനാട്ടി ഊരിലേക്ക് ഒന്നും ലഭിച്ചിട്ടില്ല '.ഒറ്റപ്പെട്ടു പോയവരുടെ വിതുമ്പൽ
അട്ടപ്പാടിയിൽ ഒറ്റപ്പെട്ട് രോഗികളും പിഞ്ചുകുഞ്ഞുങ്ങളും; അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
https://www.malayalamexpress.in/archives/753247/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട് : അട്ടപ്പാടിയിൽ ഒറ്റപ്പെട്ട് കിടക്കുന്ന 300-ലധികം പേരെ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലന്നു പരാതി.രോഗികളും പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർ ഒരാഴ്ചയായി ദുരിതത്തിലാണ്.'തിരഞ്ഞെടുപ്പ് സമയം ആകുമ്പോൾ നേതാക്കന്മാർ എല്ലാം വരും.ഇത്രയും ദുരിതം ഉണ്ടായിട്ട് വാർഡ് മെംബർ ഒഴികെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.ജില്ലാ പഞ്ചായത്ത് പ്രസിഡന്റോ എംഎൽഎയോ എംപിയോ തിരിഞ്ഞ് നോക്കിയിട്ടില്ല.ബ്ലോക്ക് പഞ്ചായത്ത് മെംബറിന്റെ അടുത്ത് പോയി പറഞ്ഞിട്ടും കാര്യമുണ്ടായില്ല.ഒരു ഉദ്യോഗസ്ഥന്മാരും വരുന്നില്ല.ഭരണകർത്താക്കളെല്ലാം വണ്ടി എത്തുന്ന ഭാഗം വരെ മാത്രം വന്നിട്ട് പോകും...ഇങ്ങനെപോകുന്നു ഇവരുടെ ആവലാതികൾ.ജനങ്ങൾ എല്ലാവരുംകൂടി ചേർന്ന് ഒരു തൂക്കു പാലം പണിതു.അതിലൂടെയാണ് സഞ്ചാരം.ഇതിനു മുകളിൽ 24-ഓളം ആദിവാസി കുടുംബങ്ങളുണ്ട്.രോഗികളും ഒരു മാസമായ കുഞ്ഞും ഇകൂട്ടത്തിൽ ഉണ്ട്.അവരെ താഴെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.അവർ അവിടെ ഒറ്റപ്പെട്ടു കിടക്കുകയാണ്.ഇവർ ആരും ഒരു സഹായവും ചെയ്യുന്നില്ല.പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പ് സമയം ആകുമ്പോൾ മാത്രം ഓടി വരുന്നത്.ദുരിതാശ്വാസ ക്യാമ്പിൽ നിന്നും നൂറു കിലോ അരി മാത്രമാണ് എത്തിച്ചു തന്നിരിക്കുന്നത്.സ്കൂളിൽ പോകുന്ന കുട്ടികളും ഈ വഴിയിലൂടെ വേണം പോകാൻ.രോഗികളെ ചാക്കിൽ കെട്ടികൊണ്ടു പോകുക മാത്രമേ നിവൃത്തിയുള്ളു.അട്ടപ്പാടിക്ക് ഇഷ്ടം പോലെ സർക്കാർ സഹായം നൽകുന്നു എന്ന് കേട്ടിട്ടുണ്ട്.പക്ഷേ ഈ മാറനാട്ടി ഊരിലേക്ക് ഒന്നും ലഭിച്ചിട്ടില്ല '.ഒറ്റപ്പെട്ടു പോയവരുടെ വിതുമ്പൽ ### Headline : അട്ടപ്പാടിയിൽ ഒറ്റപ്പെട്ട് രോഗികളും പിഞ്ചുകുഞ്ഞുങ്ങളും; അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
233
മധ്യപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തൽ ഭോപ്പാല്: മധ്യപ്രദേശില് ബിജെപി എംഎല്എമാര് കോണ്ഗ്രസില് എത്തിയ സംഭവത്തില് സംസ്ഥാന ക്യാമ്പിന് അമ്പരപ്പ്.കോണ്ഗ്രസിനെ തകര്ക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.ബിജെപിയുടെ നാല് എംഎല്എമാര് കൂടി കോണ്ഗ്രസ് ക്യാമ്പില് എത്തുമെന്ന് കമ്പ്യൂട്ടര് ബാബ പറയുകയും ചെയ്തു.ഇത് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.കോണ്ഗ്രസ് തുടങ്ങിയ ഈ നെറികെട്ട കളി ഞങ്ങള് അവസാനിപ്പിക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.നാല് എംഎല്എമാര് താനുമായി ബന്ധപ്പെടുന്നുണ്ടെന്ന് കമ്പ്യൂട്ടര് ബാബ പറയുന്നു.കമല്നാഥ് പറയുമ്പോള് ഇവരെ മാധ്യമങ്ങള്ക്ക് മുന്നില് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല് ഇവര് ആരൊക്കെയാണെന്ന് പറയാനാവില്ലെന്നും ബാബ വ്യക്തമാക്കി.പ്രതിപക്ഷം സംസ്ഥാനത്തിന്റെ വികസനത്തിനായി സര്ക്കാരുമായി ചേര്ന്ന് പ്രവര്ത്തിക്കണമെന്ന് കമല്നാഥ് ആഹ്വാനം ചെയ്തതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.പാര്ട്ടിയിലെ മുതിര്ന്ന നേതാവ് നരോത്തം മിശ്ര കോണ്ഗ്രസിന് തിരിച്ചടി നല്കുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.കേന്ദ്ര നേതൃത്വം മുതിര്ന്ന നേതാക്കളില് നിന്ന് റിപ്പോര്ട്ട് തേടിയിട്ടുണ്ട്.ശിവരാജ് സിംഗ് ചൗഹാന്, ഗോപാല് ഭാര്ഗവ്, നരോത്തം മിശ്ര എന്നിവരോടാണ് റിപ്പോര്ട്ട് തേടിയത്.അതേസമയം ബിജെപി കുതിരക്കച്ചവടത്തില് വിശ്വസിക്കുന്നില്ലെന്ന് മുന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.കോണ്ഗ്രസ് കുതിരക്കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്നും സിംഗ് ആരോപിച്ചു.ബിജെപി എംഎല്എമാരുടെ അടിയന്തര യോഗവും ചേര്ന്നിട്ടുണ്ട്.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള് എന്തൊക്കെയാണെന്ന് സംസ്ഥാന അധ്യക്ഷന് രാകേഷ് സിംഗ് ദേശീയ നേതൃത്വത്തെഅറിയിക്കുന്നുണ്ട്.രാത്രിയോടെ രാകേഷ് സിംഗ് ദില്ലിയിലെത്തും.അമിത് ഷായെ കാണുമെന്നാണ് സൂചന.അതേസമയം ശിവരാജ് സിംഗ് ചൗഹാനെതിരെയാണ് പ്രശ്നങ്ങളുടെ വിരല് ഇതോടെ ഉയര്ന്നിരിക്കുന്നത്
കോണ്ഗ്രസ് തുടങ്ങിയ കളി ഞങ്ങള് അവസാനിപ്പിക്കും...മുന്നറിയിപ്പുമായി ബിജെപി
https://malayalam.oneindia.com/news/india/bjp-warns-congress-230460.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മധ്യപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തൽ ഭോപ്പാല്: മധ്യപ്രദേശില് ബിജെപി എംഎല്എമാര് കോണ്ഗ്രസില് എത്തിയ സംഭവത്തില് സംസ്ഥാന ക്യാമ്പിന് അമ്പരപ്പ്.കോണ്ഗ്രസിനെ തകര്ക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.ബിജെപിയുടെ നാല് എംഎല്എമാര് കൂടി കോണ്ഗ്രസ് ക്യാമ്പില് എത്തുമെന്ന് കമ്പ്യൂട്ടര് ബാബ പറയുകയും ചെയ്തു.ഇത് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.കോണ്ഗ്രസ് തുടങ്ങിയ ഈ നെറികെട്ട കളി ഞങ്ങള് അവസാനിപ്പിക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.നാല് എംഎല്എമാര് താനുമായി ബന്ധപ്പെടുന്നുണ്ടെന്ന് കമ്പ്യൂട്ടര് ബാബ പറയുന്നു.കമല്നാഥ് പറയുമ്പോള് ഇവരെ മാധ്യമങ്ങള്ക്ക് മുന്നില് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല് ഇവര് ആരൊക്കെയാണെന്ന് പറയാനാവില്ലെന്നും ബാബ വ്യക്തമാക്കി.പ്രതിപക്ഷം സംസ്ഥാനത്തിന്റെ വികസനത്തിനായി സര്ക്കാരുമായി ചേര്ന്ന് പ്രവര്ത്തിക്കണമെന്ന് കമല്നാഥ് ആഹ്വാനം ചെയ്തതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.പാര്ട്ടിയിലെ മുതിര്ന്ന നേതാവ് നരോത്തം മിശ്ര കോണ്ഗ്രസിന് തിരിച്ചടി നല്കുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.കേന്ദ്ര നേതൃത്വം മുതിര്ന്ന നേതാക്കളില് നിന്ന് റിപ്പോര്ട്ട് തേടിയിട്ടുണ്ട്.ശിവരാജ് സിംഗ് ചൗഹാന്, ഗോപാല് ഭാര്ഗവ്, നരോത്തം മിശ്ര എന്നിവരോടാണ് റിപ്പോര്ട്ട് തേടിയത്.അതേസമയം ബിജെപി കുതിരക്കച്ചവടത്തില് വിശ്വസിക്കുന്നില്ലെന്ന് മുന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.കോണ്ഗ്രസ് കുതിരക്കച്ചവടത്തിനാണ് ശ്രമിക്കുന്നതെന്നും സിംഗ് ആരോപിച്ചു.ബിജെപി എംഎല്എമാരുടെ അടിയന്തര യോഗവും ചേര്ന്നിട്ടുണ്ട്.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള് എന്തൊക്കെയാണെന്ന് സംസ്ഥാന അധ്യക്ഷന് രാകേഷ് സിംഗ് ദേശീയ നേതൃത്വത്തെഅറിയിക്കുന്നുണ്ട്.രാത്രിയോടെ രാകേഷ് സിംഗ് ദില്ലിയിലെത്തും.അമിത് ഷായെ കാണുമെന്നാണ് സൂചന.അതേസമയം ശിവരാജ് സിംഗ് ചൗഹാനെതിരെയാണ് പ്രശ്നങ്ങളുടെ വിരല് ഇതോടെ ഉയര്ന്നിരിക്കുന്നത് ### Headline : കോണ്ഗ്രസ് തുടങ്ങിയ കളി ഞങ്ങള് അവസാനിപ്പിക്കും...മുന്നറിയിപ്പുമായി ബിജെപി
234
ത്തിന്റെയും സീറ്റിന്റെയും ഒഴിവനുസരിച്ച് യാത്രക്കാര്ക്ക് ടിക്കറ്റ് ഉറപ്പിക്കാം കണ്ണൂര്: ബള്ക്ക് ബുക്കിങ് സംവിധാനത്തിലെ നിബന്ധനകള് റെയില്വെ ഒഴിവാക്കി.ഇതോടെ നിയന്ത്രണമില്ലാതെ ഇനിമുതല് തീര്ത്ഥാടക-കല്യാണസംഘങ്ങള് ഉള്പ്പെടെയുള്ളവര്ക്ക് തീവണ്ടിയില് ടിക്കറ്റെടുക്കാം.ഒഴിവുള്ള സ്ലീപ്പര് ബര്ത്തിന്റെ പകുതിശതമാനം ബര്ത്തും എസി അടക്കമുള്ള മറ്റു ക്ലാസുകളില് ഒഴിവുള്ള ബര്ത്തിന്റെ മൂന്നിലൊരു ഭാഗവും മാത്രമേ ബുക്ക് ചെയ്യാനാവൂ എന്ന നിബന്ധനയാണ് റെയില്വെ എടുത്ത് മാറ്റിയിരിക്കുന്നത്.ആറുമാസത്തേക്കാണ് ഇത് നടപ്പാക്കുന്നത്.ബര്ത്തിന്റെയും സീറ്റിന്റെയും ഒഴിവനുസരിച്ച് യാത്രക്കാര്ക്ക് ടിക്കറ്റ് ഉറപ്പിക്കാം.എന്നാല് ചെറിയ സ്റ്റേഷനുകളിലെ ഐയുടിഎസ് കൗണ്ടറില്നിന്ന് 'ബള്ക്ക് റിസര്വേഷന് ടിക്കറ്റ്' ലഭ്യമാകുകയില്ല.പാസഞ്ചര് റിസര്വേഷന് സിസ്റ്റം (പിആര്എസ്) ഉള്ള സ്റ്റേഷനുകളില് മാത്രമേ ഇത്തരം ടിക്കറ്റ് കിട്ടൂ.30 എണ്ണം വരെയുള്ള സിറ്റിങ്ങ്-സ്ലീപ്പര് ടിക്കറ്റുകള് അതത് സ്റ്റേഷനില്നിന്നുതന്നെ എടുക്കാം.30 മുതല് 72 വരെ ടിക്കറ്റുകള് ഡിവിഷനിലെ അസി.കമേഴ്സ്യല് മാനേജരില്നിന്നും 72-ല് കൂടുതലുള്ള ടിക്കറ്റുകള് സീനിയര് ഡിസിഎം ഉള്പ്പെടെയുള്ളവരില് നിന്നും ലഭിക്കും.മറ്റു ക്ലാസുകളില് ആറുമുതല് 12 ടിക്കറ്റ് വരെയാണ് സ്റ്റേഷന് കൗണ്ടറില്നിന്ന് കിട്ടുക.12 മുതല് 24 വരെ എസിഎം വഴിയും 24-ല് കൂടുതലാണെങ്കില് ഡിസിഎം തലത്തിലുമാണ് ബള്ക്ക് ബുക്കിങ് അനുവദിക്കുക.പഠനയാത്ര പോലുള്ള പ്രത്യേക ലക്ഷ്യമുള്ള ഗ്രൂപ്പ് യാത്രയില് ഏത് സ്റ്റേഷനില് നിന്നാണോ ടിക്കറ്റെടുക്കുന്നത് അവിടെനിന്നുമാത്രമേ യാത്ര തുടങ്ങാന് സാധിക്കുകയുള്ളൂ.ടിക്കറ്റെടുക്കുന്ന സ്റ്റേഷനു ശേഷമാണ് കുട്ടികള് കയറേണ്ട സ്റ്റേഷന് വരുന്നതെങ്കില് ബോര്ഡിങ്ങായി ആ സ്റ്റേഷന് ചേര്ക്കാം.ടിക്കറ്റെടുക്കുന്ന സ്റ്റേഷന് മുമ്പാണ് ബോര്ഡിങ് വരുന്നതെങ്കില് ഇത് സാധ്യമല്ല.എന്നാല് സ്കൂളിന്റെ പരിധിയില് വരുന്ന നാല് സ്റ്റേഷനുകളില്നിന്നു മാത്രമേ ടിക്കറ്റെടുക്കാന് കഴിയൂ.ബള്ക്ക് ബുക്കിങ് ചെയ്ത അംഗങ്ങള് യാത്രാവേളയില് മാറുന്നുണ്ടെങ്കില് ടിക്കറ്റ് മറ്റൊരാളുടെ പേരില് മാറ്റാം.ഇതിനായി വണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂര് മുന്പ് ആവശ്യമുന്നയിച്ചുള്ള അപേക്ഷ റെയില്വെയ്ക്ക് നല്കണമെന്ന് നിര്ബന്ധമാണ്
ബള്ക്ക് ബുക്കിങ് നിബന്ധനകള് എടുത്തുമാറ്റി റെയില്വെ; തീര്ത്ഥാടക-കല്യാണസംഘങ്ങള് ഉള്പ്പെടെയുള്ളവര്ക്ക് ഇനി നിയന്ത്രണമില്ലാതെ ടിക്കറ്റെടുക്കാം
https://bignewskerala.com/2019/02/22/railway-group-ticket-booking/33147/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ത്തിന്റെയും സീറ്റിന്റെയും ഒഴിവനുസരിച്ച് യാത്രക്കാര്ക്ക് ടിക്കറ്റ് ഉറപ്പിക്കാം കണ്ണൂര്: ബള്ക്ക് ബുക്കിങ് സംവിധാനത്തിലെ നിബന്ധനകള് റെയില്വെ ഒഴിവാക്കി.ഇതോടെ നിയന്ത്രണമില്ലാതെ ഇനിമുതല് തീര്ത്ഥാടക-കല്യാണസംഘങ്ങള് ഉള്പ്പെടെയുള്ളവര്ക്ക് തീവണ്ടിയില് ടിക്കറ്റെടുക്കാം.ഒഴിവുള്ള സ്ലീപ്പര് ബര്ത്തിന്റെ പകുതിശതമാനം ബര്ത്തും എസി അടക്കമുള്ള മറ്റു ക്ലാസുകളില് ഒഴിവുള്ള ബര്ത്തിന്റെ മൂന്നിലൊരു ഭാഗവും മാത്രമേ ബുക്ക് ചെയ്യാനാവൂ എന്ന നിബന്ധനയാണ് റെയില്വെ എടുത്ത് മാറ്റിയിരിക്കുന്നത്.ആറുമാസത്തേക്കാണ് ഇത് നടപ്പാക്കുന്നത്.ബര്ത്തിന്റെയും സീറ്റിന്റെയും ഒഴിവനുസരിച്ച് യാത്രക്കാര്ക്ക് ടിക്കറ്റ് ഉറപ്പിക്കാം.എന്നാല് ചെറിയ സ്റ്റേഷനുകളിലെ ഐയുടിഎസ് കൗണ്ടറില്നിന്ന് 'ബള്ക്ക് റിസര്വേഷന് ടിക്കറ്റ്' ലഭ്യമാകുകയില്ല.പാസഞ്ചര് റിസര്വേഷന് സിസ്റ്റം (പിആര്എസ്) ഉള്ള സ്റ്റേഷനുകളില് മാത്രമേ ഇത്തരം ടിക്കറ്റ് കിട്ടൂ.30 എണ്ണം വരെയുള്ള സിറ്റിങ്ങ്-സ്ലീപ്പര് ടിക്കറ്റുകള് അതത് സ്റ്റേഷനില്നിന്നുതന്നെ എടുക്കാം.30 മുതല് 72 വരെ ടിക്കറ്റുകള് ഡിവിഷനിലെ അസി.കമേഴ്സ്യല് മാനേജരില്നിന്നും 72-ല് കൂടുതലുള്ള ടിക്കറ്റുകള് സീനിയര് ഡിസിഎം ഉള്പ്പെടെയുള്ളവരില് നിന്നും ലഭിക്കും.മറ്റു ക്ലാസുകളില് ആറുമുതല് 12 ടിക്കറ്റ് വരെയാണ് സ്റ്റേഷന് കൗണ്ടറില്നിന്ന് കിട്ടുക.12 മുതല് 24 വരെ എസിഎം വഴിയും 24-ല് കൂടുതലാണെങ്കില് ഡിസിഎം തലത്തിലുമാണ് ബള്ക്ക് ബുക്കിങ് അനുവദിക്കുക.പഠനയാത്ര പോലുള്ള പ്രത്യേക ലക്ഷ്യമുള്ള ഗ്രൂപ്പ് യാത്രയില് ഏത് സ്റ്റേഷനില് നിന്നാണോ ടിക്കറ്റെടുക്കുന്നത് അവിടെനിന്നുമാത്രമേ യാത്ര തുടങ്ങാന് സാധിക്കുകയുള്ളൂ.ടിക്കറ്റെടുക്കുന്ന സ്റ്റേഷനു ശേഷമാണ് കുട്ടികള് കയറേണ്ട സ്റ്റേഷന് വരുന്നതെങ്കില് ബോര്ഡിങ്ങായി ആ സ്റ്റേഷന് ചേര്ക്കാം.ടിക്കറ്റെടുക്കുന്ന സ്റ്റേഷന് മുമ്പാണ് ബോര്ഡിങ് വരുന്നതെങ്കില് ഇത് സാധ്യമല്ല.എന്നാല് സ്കൂളിന്റെ പരിധിയില് വരുന്ന നാല് സ്റ്റേഷനുകളില്നിന്നു മാത്രമേ ടിക്കറ്റെടുക്കാന് കഴിയൂ.ബള്ക്ക് ബുക്കിങ് ചെയ്ത അംഗങ്ങള് യാത്രാവേളയില് മാറുന്നുണ്ടെങ്കില് ടിക്കറ്റ് മറ്റൊരാളുടെ പേരില് മാറ്റാം.ഇതിനായി വണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂര് മുന്പ് ആവശ്യമുന്നയിച്ചുള്ള അപേക്ഷ റെയില്വെയ്ക്ക് നല്കണമെന്ന് നിര്ബന്ധമാണ് ### Headline : ബള്ക്ക് ബുക്കിങ് നിബന്ധനകള് എടുത്തുമാറ്റി റെയില്വെ; തീര്ത്ഥാടക-കല്യാണസംഘങ്ങള് ഉള്പ്പെടെയുള്ളവര്ക്ക് ഇനി നിയന്ത്രണമില്ലാതെ ടിക്കറ്റെടുക്കാം
235
ന്യൂഡല്ഹി: ഐ.എന്.എക്സ് മീഡിയ അഴിമതിക്കേസില് ഡല്ഹി ഹൈക്കോടതി മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ രാവിലെ 10.30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് മുന് ധനമന്ത്രി പി.ചിദംബരം.ചിദംബരത്തിന്റെ ഹര്ജി സുപ്രീംകോടതി 10.30 ന് പരിഗണിക്കാന് ഇരിക്കവേയാണ് സിബിഐയോട് അതുവരെ നടപടി പാടില്ലെന്ന് അഭിഭാഷകന് മുഖേന അറിയിച്ചത്.രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീട്ടില് നോട്ടീസ് പതിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചിദംബരത്തിന്റെ അഭിഭാഷകന് ചോദിച്ചു.അറസ്റ്റ് ഒഴിവാക്കാനായി ചിദംബരം സമര്പ്പിച്ച മുന്കൂര് ജാമ്യഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില് നിന്ന് ചൊവ്വാഴ്ച തന്നെ സ്റ്റേ നേടാന് അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല.ഹര്ജി ബുധനാഴ്ച ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്പ്പെടുത്താനാണ് രജിസ്ട്രാര് അനുമതി നല്കിയത്.മുന്കൂര് ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സി.ബി.ഐ സംഘം വൈകീട്ടോടെ ചിദംബരത്തിന്റെ വീട്ടിലെത്തി.എന്നാല് ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തില് തിരിച്ചു പോകുകയായിരുന്നു.ആറ് പേരടങ്ങുന്ന സി.ബി.ഐ സംഘമാണ് ചിദംബരത്തിന്റെ വീട്ടിലെത്തിയത്.ഐ.എന്.എക്സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല് കേസുകളിലാണ് ചിദംബരത്തിന്റെ മുന്കൂര്ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.അറസ്റ്റില് നിന്നു മൂന്നുദിവസത്തേക്ക് ഇടക്കാല സംരക്ഷണം നല്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും ജസ്റ്റിസ് സുനില് ഗൗര് നിരസിച്ചു
ചോദ്യം ചെയ്യാൻ സി.ബി.ഐ സംഘം മൂന്നാം തവണയുമെത്തി, 10.30വരെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം
https://www.malayalamexpress.in/archives/769386/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: ഐ.എന്.എക്സ് മീഡിയ അഴിമതിക്കേസില് ഡല്ഹി ഹൈക്കോടതി മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ രാവിലെ 10.30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് മുന് ധനമന്ത്രി പി.ചിദംബരം.ചിദംബരത്തിന്റെ ഹര്ജി സുപ്രീംകോടതി 10.30 ന് പരിഗണിക്കാന് ഇരിക്കവേയാണ് സിബിഐയോട് അതുവരെ നടപടി പാടില്ലെന്ന് അഭിഭാഷകന് മുഖേന അറിയിച്ചത്.രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീട്ടില് നോട്ടീസ് പതിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചിദംബരത്തിന്റെ അഭിഭാഷകന് ചോദിച്ചു.അറസ്റ്റ് ഒഴിവാക്കാനായി ചിദംബരം സമര്പ്പിച്ച മുന്കൂര് ജാമ്യഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില് നിന്ന് ചൊവ്വാഴ്ച തന്നെ സ്റ്റേ നേടാന് അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ല.ഹര്ജി ബുധനാഴ്ച ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്പ്പെടുത്താനാണ് രജിസ്ട്രാര് അനുമതി നല്കിയത്.മുന്കൂര് ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സി.ബി.ഐ സംഘം വൈകീട്ടോടെ ചിദംബരത്തിന്റെ വീട്ടിലെത്തി.എന്നാല് ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തില് തിരിച്ചു പോകുകയായിരുന്നു.ആറ് പേരടങ്ങുന്ന സി.ബി.ഐ സംഘമാണ് ചിദംബരത്തിന്റെ വീട്ടിലെത്തിയത്.ഐ.എന്.എക്സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല് കേസുകളിലാണ് ചിദംബരത്തിന്റെ മുന്കൂര്ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.അറസ്റ്റില് നിന്നു മൂന്നുദിവസത്തേക്ക് ഇടക്കാല സംരക്ഷണം നല്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും ജസ്റ്റിസ് സുനില് ഗൗര് നിരസിച്ചു ### Headline : ചോദ്യം ചെയ്യാൻ സി.ബി.ഐ സംഘം മൂന്നാം തവണയുമെത്തി, 10.30വരെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം
236
വാഷിംങ്ടണ്: സൗദിയുടെ എണ്ണപ്പാടങ്ങളില് വീണ്ടും ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി യെമനിലെ ഹൂതി വിമതര്.സൗദിയുടെ എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ച ഡ്രോണ് ആക്രമണം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് അയല് രാജ്യത്തെ വിമതരുടെ വെല്ലുവിളി.അതേ സമയം സൗദിയിലെ ഡ്രോണ് ആക്രമണത്തിന്റെ പേരില് ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സംഘര്ഷാവസ്ഥ വര്ദ്ധിക്കുകയാണ്.ശനിയാഴ്ച നടന്ന ഡ്രോണ് ആക്രമണത്തിന് പിന്നില് ഇറാന് ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.നാലരകൊല്ലമായി യെമനില് തുടരുന്ന ആഭ്യന്തര യുദ്ധത്തില് സൗദിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടങ്ങളില് ഒന്നാണ് സൗദി എണ്ണപ്പാടത്ത് നടന്ന ഡ്രോണ് ആക്രമണം.സൗദിയുടെ എണ്ണശേഖരത്തില് ആക്രമണം നടത്തിയ ഡ്രോണുകള് യെമനില് നിന്നാണ് വിക്ഷേപിക്കപ്പെട്ടത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.ആദ്യഘട്ടത്തില് ഹൂതികളെ ഈ ആക്രമണത്തിന്റെ പേരില് വിമര്ശിച്ച അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇപ്പോള് ലക്ഷ്യം വച്ചിരിക്കുന്നത് ഇറാനെയാണ്.ഇറാന് യെമന് സുരക്ഷയ്ക്കായി നല്കിയ ഡ്രോണുകളും മിസൈലുകളും ഹൂതി വിമതര് ഉപയോഗിക്കുന്നു എന്ന ഐക്യ രാഷ്ട്ര സഭയുടെ നിരീക്ഷകര് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് സൗദി ആക്രമണത്തില് അമേരിക്ക ഇറാനെതിരെ നീക്കം ആരംഭിച്ചത്.അതേ സമയം സൗദി സൈനിക വക്താവ് കേണ് തുര്കി അല് മാലിക്കിന്റെ വാക്കുകള് പ്രകാരം സൗദിയില് ആക്രമണം നടത്തിയ ഡ്രോണുകള് യെമനില് ഉണ്ടാക്കിയതല്ലെന്ന് പറയുന്നു.സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണ്.ഇപ്പോള് ലഭിക്കുന്ന എല്ലാ സൂചനകള് പ്രകാരം ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള് ഇറാന് നിര്മ്മിതമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.എന്നാല് എവിടെ നിന്നാണ് ഇവ വിക്ഷേപിക്കപ്പെട്ടത് എന്ന് സൗദിക്ക് ഇപ്പോഴും അറിയില്ല, റിയാദില് നടന്ന വാര്ത്ത സമ്മേളനത്തില് സൗദി സൈനിക വക്താവ് അറിയിച്ചു.അതേ സമയം ഇറാന് ഈ ആക്രമണത്തില് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്.എന്നാല് തങ്ങളുടെ രാജ്യത്ത് നിര്മ്മിച്ച ആയുധങ്ങളാണോ ആക്രമണത്തിന് ഉപയോഗിച്ചത് എന്ന കാര്യത്തില് ഇറാന് വ്യക്തമായ മറുപടി നല്കുന്നില്ല.കലാ രംഗത്ത് ജാതീയ വേര്തിരിവുകള് നിലനില്ക്കുന്നു; ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്
സൗദിയില് വീണ്ടും ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി യെമനിലെ ഹൂതി വിമതര്
https://www.malayalamexpress.in/archives/812727/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വാഷിംങ്ടണ്: സൗദിയുടെ എണ്ണപ്പാടങ്ങളില് വീണ്ടും ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി യെമനിലെ ഹൂതി വിമതര്.സൗദിയുടെ എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ച ഡ്രോണ് ആക്രമണം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് അയല് രാജ്യത്തെ വിമതരുടെ വെല്ലുവിളി.അതേ സമയം സൗദിയിലെ ഡ്രോണ് ആക്രമണത്തിന്റെ പേരില് ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സംഘര്ഷാവസ്ഥ വര്ദ്ധിക്കുകയാണ്.ശനിയാഴ്ച നടന്ന ഡ്രോണ് ആക്രമണത്തിന് പിന്നില് ഇറാന് ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.നാലരകൊല്ലമായി യെമനില് തുടരുന്ന ആഭ്യന്തര യുദ്ധത്തില് സൗദിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടങ്ങളില് ഒന്നാണ് സൗദി എണ്ണപ്പാടത്ത് നടന്ന ഡ്രോണ് ആക്രമണം.സൗദിയുടെ എണ്ണശേഖരത്തില് ആക്രമണം നടത്തിയ ഡ്രോണുകള് യെമനില് നിന്നാണ് വിക്ഷേപിക്കപ്പെട്ടത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.ആദ്യഘട്ടത്തില് ഹൂതികളെ ഈ ആക്രമണത്തിന്റെ പേരില് വിമര്ശിച്ച അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇപ്പോള് ലക്ഷ്യം വച്ചിരിക്കുന്നത് ഇറാനെയാണ്.ഇറാന് യെമന് സുരക്ഷയ്ക്കായി നല്കിയ ഡ്രോണുകളും മിസൈലുകളും ഹൂതി വിമതര് ഉപയോഗിക്കുന്നു എന്ന ഐക്യ രാഷ്ട്ര സഭയുടെ നിരീക്ഷകര് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് സൗദി ആക്രമണത്തില് അമേരിക്ക ഇറാനെതിരെ നീക്കം ആരംഭിച്ചത്.അതേ സമയം സൗദി സൈനിക വക്താവ് കേണ് തുര്കി അല് മാലിക്കിന്റെ വാക്കുകള് പ്രകാരം സൗദിയില് ആക്രമണം നടത്തിയ ഡ്രോണുകള് യെമനില് ഉണ്ടാക്കിയതല്ലെന്ന് പറയുന്നു.സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണ്.ഇപ്പോള് ലഭിക്കുന്ന എല്ലാ സൂചനകള് പ്രകാരം ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള് ഇറാന് നിര്മ്മിതമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.എന്നാല് എവിടെ നിന്നാണ് ഇവ വിക്ഷേപിക്കപ്പെട്ടത് എന്ന് സൗദിക്ക് ഇപ്പോഴും അറിയില്ല, റിയാദില് നടന്ന വാര്ത്ത സമ്മേളനത്തില് സൗദി സൈനിക വക്താവ് അറിയിച്ചു.അതേ സമയം ഇറാന് ഈ ആക്രമണത്തില് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്.എന്നാല് തങ്ങളുടെ രാജ്യത്ത് നിര്മ്മിച്ച ആയുധങ്ങളാണോ ആക്രമണത്തിന് ഉപയോഗിച്ചത് എന്ന കാര്യത്തില് ഇറാന് വ്യക്തമായ മറുപടി നല്കുന്നില്ല.കലാ രംഗത്ത് ജാതീയ വേര്തിരിവുകള് നിലനില്ക്കുന്നു; ഗായകന് ഹരീഷ് ശിവരാമകൃഷ്ണന് ### Headline : സൗദിയില് വീണ്ടും ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി യെമനിലെ ഹൂതി വിമതര്
237
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില് ഇടുക്കി എസ്പിക്കെതിരെ നടപടി വേണമെന്ന് പിടി തോമസ് എംഎല്എ.പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് നല്കിയ കത്തിലാണ് എസ്പി വേണുഗോപാലിനെതിരെ നടപടി വേണമെന്ന് പിടി തോമസ് എംഎല്എ ആവശ്യപ്പെട്ടിരിക്കുന്നത്.രാജ്കുമാറിന്റെ മരണത്തില് ഇപ്പോള് നടക്കുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്നാണ് മാധ്യമവാര്ത്തകളില് നിന്നും മനസ്സിലാക്കുന്നത്.കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുവാനാണ് ഇപ്പോള് ശ്രമം നടക്കുന്നത് എന്ന വാര്ത്തകളാണ് പുറത്തുവരുന്നതെന്ന് പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് അയച്ച കത്തില് പിടി തോമസ് വ്യക്തമാക്കുന്നു.മുസ്ലിംങ്ങളെ ആകര്ഷിക്കാന് ആര്എസ്എസ് നീക്കം; ജില്ലകള് തോറും മുസ്ലിം രാഷ്ട്രീയ മഞ്ച് സജീവമാകുന്നു ആയതിനാല് കസ്റ്റഡി മരണത്തില് ഇടുക്കി എസ്പി വേണുഗോപാല് ഉള്പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്കിനെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തി ഉചിതമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.കൂടാതെ വേണുഗോപാല് ഇടുക്കി എസ്പിയായി ചുമതലയേറ്റ ശേഷം അദ്ദേഹം നടത്തിയ എല്ലാ നിയമവിരുദ്ധ ഇടപാടുകളെ സംബന്ധിച്ചും നിയമവിരുദ്ധ പ്രവര്ത്തനങ്ങളെ സംബന്ധിച്ചും നിരവധി മാധ്യമ വാര്ത്തകള് വന്നിട്ടുണ്ടെന്നും പിസി തോമസ് കത്തില് വ്യക്തമാക്കുന്നു.അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊലീസ് വാഹനങ്ങള് ദുരുപയോഗം ചെയ്തത് സംബന്ധിച്ചും വനിതാ പൊലീസ് ഉള്പ്പെടെയുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ചും അന്വേഷണം വേണം.ഇതിന് പുറമേ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില് ഒരു എസ്റ്റേറ്റിന്റെ തര്ക്കവുമായി ബന്ധപ്പെട്ട് എസ്.പി നടത്തിയ ഇടപെടലിനെക്കുറിച്ചും മാധ്യമ വാര്ത്തകള് പുറത്തുവന്നിട്ടുണ്ട്.ഇക്കാര്യത്തില് സമഗ്രമായ അന്വേഷണം നടത്തി ന്യായമായ നടപടി സ്വീകരിക്കണമെന്നും കത്തില് പിടി തോമസ് അഭ്യര്ത്ഥിക്കുന്നു
നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്പി വേണുഗോപാലിനെതിരെ അന്വേഷണം വേണമെന്ന് പിടി തോമസ്
https://malayalam.oneindia.com/news/kerala/pt-thomas-gave-complaint-nedumkandam-custody-death-228900.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില് ഇടുക്കി എസ്പിക്കെതിരെ നടപടി വേണമെന്ന് പിടി തോമസ് എംഎല്എ.പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് നല്കിയ കത്തിലാണ് എസ്പി വേണുഗോപാലിനെതിരെ നടപടി വേണമെന്ന് പിടി തോമസ് എംഎല്എ ആവശ്യപ്പെട്ടിരിക്കുന്നത്.രാജ്കുമാറിന്റെ മരണത്തില് ഇപ്പോള് നടക്കുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്നാണ് മാധ്യമവാര്ത്തകളില് നിന്നും മനസ്സിലാക്കുന്നത്.കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുവാനാണ് ഇപ്പോള് ശ്രമം നടക്കുന്നത് എന്ന വാര്ത്തകളാണ് പുറത്തുവരുന്നതെന്ന് പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് അയച്ച കത്തില് പിടി തോമസ് വ്യക്തമാക്കുന്നു.മുസ്ലിംങ്ങളെ ആകര്ഷിക്കാന് ആര്എസ്എസ് നീക്കം; ജില്ലകള് തോറും മുസ്ലിം രാഷ്ട്രീയ മഞ്ച് സജീവമാകുന്നു ആയതിനാല് കസ്റ്റഡി മരണത്തില് ഇടുക്കി എസ്പി വേണുഗോപാല് ഉള്പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്കിനെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തി ഉചിതമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.കൂടാതെ വേണുഗോപാല് ഇടുക്കി എസ്പിയായി ചുമതലയേറ്റ ശേഷം അദ്ദേഹം നടത്തിയ എല്ലാ നിയമവിരുദ്ധ ഇടപാടുകളെ സംബന്ധിച്ചും നിയമവിരുദ്ധ പ്രവര്ത്തനങ്ങളെ സംബന്ധിച്ചും നിരവധി മാധ്യമ വാര്ത്തകള് വന്നിട്ടുണ്ടെന്നും പിസി തോമസ് കത്തില് വ്യക്തമാക്കുന്നു.അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊലീസ് വാഹനങ്ങള് ദുരുപയോഗം ചെയ്തത് സംബന്ധിച്ചും വനിതാ പൊലീസ് ഉള്പ്പെടെയുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ചും അന്വേഷണം വേണം.ഇതിന് പുറമേ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില് ഒരു എസ്റ്റേറ്റിന്റെ തര്ക്കവുമായി ബന്ധപ്പെട്ട് എസ്.പി നടത്തിയ ഇടപെടലിനെക്കുറിച്ചും മാധ്യമ വാര്ത്തകള് പുറത്തുവന്നിട്ടുണ്ട്.ഇക്കാര്യത്തില് സമഗ്രമായ അന്വേഷണം നടത്തി ന്യായമായ നടപടി സ്വീകരിക്കണമെന്നും കത്തില് പിടി തോമസ് അഭ്യര്ത്ഥിക്കുന്നു ### Headline : നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്പി വേണുഗോപാലിനെതിരെ അന്വേഷണം വേണമെന്ന് പിടി തോമസ്
238
ഗാന്ധിനഗര്: ഗുജറാത്തില് ബിജെപിക്കെതിരെ പുതിയ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് കോണ്ഗ്രസ് നേതാവ് ഹര്ദിക് പട്ടേല്.കര്ഷകരുടേയും യുവാക്കളുടേയും പ്രശ്നങ്ങള് പരിഹരിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാത്ത ബിജെപിക്കെതിരെ പൊരുതി ഗുജറാത്തിലെ ജനങ്ങളുടെ മനസാക്ഷി തിരിച്ച് പിടിക്കേണ്ട ആവശ്യമുണ്ടെന്ന് ഹാര്ദിക് പട്ടേല് പറഞ്ഞു.26ാം പിറന്നാള് ഗാന്ധി നഗര് ടൗണ് ഹാളില് ആഘോഷിക്കവേയാണ് പട്ടേല് ബിജെപിക്കെതിരെ രംഗത്ത് വന്നത്.ഗുജറാത്ത് ലോക്സഭാ തിരഞ്ഞെടുപ്പില് 26ല് 26 സീറ്റുകളും ബിജെപി നേടിയിട്ടും സംസ്ഥാനത്ത് കര്ഷകരുടേയും യുവാക്കളുടേയും പ്രശ്നങ്ങളും വിദ്യാഭ്യാസ ഫീസ് വര്ധനവ് പോലുളള പ്രശ്നങ്ങളും തുടരുകയാണ് എന്ന് ഹര്ദിക് പട്ടേല് ചൂണ്ടിക്കാട്ടി.ഇതിനെതിരെ പ്രവര്ത്തിച്ചേ മതിയാകൂ എന്നും പ്രതിഷേധം തുടര്ന്നേ മതിയാകൂ എന്നും ഹര്ദിക് പട്ടേല് പറഞ്ഞു.ഗുജറാത്തില് എല്ലാവര്ക്കും സംസാരിക്കാന് ഭയമാണ്.ആരെങ്കിലും സംസാരിക്കാന് തുനിഞ്ഞാല് അവരെ അപമാനിക്കുകയോ ജയിലില് അടയ്ക്കുകയോ ആണ് ചെയ്യുന്നത്.എന്നാല് സംസാരിക്കാന് തന്നെയാണ് തങ്ങള് തീരുമാനിച്ചിരിക്കുന്നത്.ബിജെപിക്ക് എതിരായ പോരാട്ടം തുടരാന് തന്നെയാണ് തങ്ങളുടെ തീരുമാനം എന്നും ഹര്ദിക് പട്ടേല് കൂട്ടിച്ചേര്ത്തു.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പ് ബിജെപിയില് ചേരാന് നിരവധി പേരാണ് തന്നോട് ഉപദേശിച്ചത്.എന്നാല് അവരോട് താന് പറഞ്ഞത് ബിജെപിക്കെതിരെ സംസാരിക്കാത്തവര് ഷണ്ഡന്മാരാണ് എന്നാണ് എന്നും ഹര്ദിക് പട്ടേല് പറഞ്ഞു.ഗുജറാത്തില് പട്ടേല് സംവരണ സമരത്തിന് നേതൃത്വം കൊടുത്ത് ബിജെപിയെ വിറപ്പിച്ച ഹര്ദിക് പട്ടേല് അടുത്തിടെയാണ് കോണ്ഗ്രസില് ചേര്ന്നത്
ബിജെപിക്കെതിരെ സംസാരിക്കാത്തവർ ഷണ്ഡന്മാർ'! പിറന്നാളിന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഹർദിക് പട്ടേൽ
https://malayalam.oneindia.com/news/india/congress-leader-hardik-patel-slams-bjp-230091.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഗാന്ധിനഗര്: ഗുജറാത്തില് ബിജെപിക്കെതിരെ പുതിയ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് കോണ്ഗ്രസ് നേതാവ് ഹര്ദിക് പട്ടേല്.കര്ഷകരുടേയും യുവാക്കളുടേയും പ്രശ്നങ്ങള് പരിഹരിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാത്ത ബിജെപിക്കെതിരെ പൊരുതി ഗുജറാത്തിലെ ജനങ്ങളുടെ മനസാക്ഷി തിരിച്ച് പിടിക്കേണ്ട ആവശ്യമുണ്ടെന്ന് ഹാര്ദിക് പട്ടേല് പറഞ്ഞു.26ാം പിറന്നാള് ഗാന്ധി നഗര് ടൗണ് ഹാളില് ആഘോഷിക്കവേയാണ് പട്ടേല് ബിജെപിക്കെതിരെ രംഗത്ത് വന്നത്.ഗുജറാത്ത് ലോക്സഭാ തിരഞ്ഞെടുപ്പില് 26ല് 26 സീറ്റുകളും ബിജെപി നേടിയിട്ടും സംസ്ഥാനത്ത് കര്ഷകരുടേയും യുവാക്കളുടേയും പ്രശ്നങ്ങളും വിദ്യാഭ്യാസ ഫീസ് വര്ധനവ് പോലുളള പ്രശ്നങ്ങളും തുടരുകയാണ് എന്ന് ഹര്ദിക് പട്ടേല് ചൂണ്ടിക്കാട്ടി.ഇതിനെതിരെ പ്രവര്ത്തിച്ചേ മതിയാകൂ എന്നും പ്രതിഷേധം തുടര്ന്നേ മതിയാകൂ എന്നും ഹര്ദിക് പട്ടേല് പറഞ്ഞു.ഗുജറാത്തില് എല്ലാവര്ക്കും സംസാരിക്കാന് ഭയമാണ്.ആരെങ്കിലും സംസാരിക്കാന് തുനിഞ്ഞാല് അവരെ അപമാനിക്കുകയോ ജയിലില് അടയ്ക്കുകയോ ആണ് ചെയ്യുന്നത്.എന്നാല് സംസാരിക്കാന് തന്നെയാണ് തങ്ങള് തീരുമാനിച്ചിരിക്കുന്നത്.ബിജെപിക്ക് എതിരായ പോരാട്ടം തുടരാന് തന്നെയാണ് തങ്ങളുടെ തീരുമാനം എന്നും ഹര്ദിക് പട്ടേല് കൂട്ടിച്ചേര്ത്തു.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പ് ബിജെപിയില് ചേരാന് നിരവധി പേരാണ് തന്നോട് ഉപദേശിച്ചത്.എന്നാല് അവരോട് താന് പറഞ്ഞത് ബിജെപിക്കെതിരെ സംസാരിക്കാത്തവര് ഷണ്ഡന്മാരാണ് എന്നാണ് എന്നും ഹര്ദിക് പട്ടേല് പറഞ്ഞു.ഗുജറാത്തില് പട്ടേല് സംവരണ സമരത്തിന് നേതൃത്വം കൊടുത്ത് ബിജെപിയെ വിറപ്പിച്ച ഹര്ദിക് പട്ടേല് അടുത്തിടെയാണ് കോണ്ഗ്രസില് ചേര്ന്നത് ### Headline : ബിജെപിക്കെതിരെ സംസാരിക്കാത്തവർ ഷണ്ഡന്മാർ'! പിറന്നാളിന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഹർദിക് പട്ടേൽ
239
ഫഹദ് ഫാസിലും, നസ്രിയയും വിവാഹത്തിന് ശേഷം ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രമാണ് ട്രാൻസ്.പ്രഖ്യാപിച്ച നാൾ മുതൽ ഒരു വിവരങ്ങളും നൽകാതെയാണ് സിനിമ ചിത്രീകരിച്ചത്.ഏഴു വര്ഷങ്ങള്ക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.ഇപ്പോൾ ചിത്രത്തെപ്പറ്റി കൂടുതൽ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്.താൻ അഭനയിച്ചതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളിലൊന്നാണ് ട്രാൻസിലേതെന്ന് ഫഹദ് പറഞ്ഞു.കൂടാതെ ട്രാൻസ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര് ചെയ്യാനോ, പെര്ഫോം ചെയ്യാനോ അത്ര എളുപ്പമല്ലെന്നും ഫഹദ് കൂട്ടിച്ചേർത്തു.ഉസ്താദ് ഹോട്ടല് എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന് ഷാഹിര്, വിനായകന്, ചെമ്പന് വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.അമല് നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.നവാഗതനായ ജാക്സണ് വിജയന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.അന്വര് റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും.ചികിത്സാ പിഴവെന്ന് ആരോപണം; കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രസവത്തെ തുടര്ന്ന് യുവതി മരിച്ചു
ട്രാൻസ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര് ചെയ്യാനോ, പെര്ഫോം ചെയ്യാനോ അത്ര എളുപ്പമല്ല : ഫഹദ് ഫാസിൽ
https://www.malayalamexpress.in/archives/1054046/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഫഹദ് ഫാസിലും, നസ്രിയയും വിവാഹത്തിന് ശേഷം ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രമാണ് ട്രാൻസ്.പ്രഖ്യാപിച്ച നാൾ മുതൽ ഒരു വിവരങ്ങളും നൽകാതെയാണ് സിനിമ ചിത്രീകരിച്ചത്.ഏഴു വര്ഷങ്ങള്ക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.ഇപ്പോൾ ചിത്രത്തെപ്പറ്റി കൂടുതൽ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്.താൻ അഭനയിച്ചതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളിലൊന്നാണ് ട്രാൻസിലേതെന്ന് ഫഹദ് പറഞ്ഞു.കൂടാതെ ട്രാൻസ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര് ചെയ്യാനോ, പെര്ഫോം ചെയ്യാനോ അത്ര എളുപ്പമല്ലെന്നും ഫഹദ് കൂട്ടിച്ചേർത്തു.ഉസ്താദ് ഹോട്ടല് എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന് ഷാഹിര്, വിനായകന്, ചെമ്പന് വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.അമല് നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.നവാഗതനായ ജാക്സണ് വിജയന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.അന്വര് റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും.ചികിത്സാ പിഴവെന്ന് ആരോപണം; കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രസവത്തെ തുടര്ന്ന് യുവതി മരിച്ചു ### Headline : ട്രാൻസ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര് ചെയ്യാനോ, പെര്ഫോം ചെയ്യാനോ അത്ര എളുപ്പമല്ല : ഫഹദ് ഫാസിൽ
240
ദില്ലി: പൗരത്വ നിയമം ഇന്ത്യയില് വേണമെന്ന കാര്യത്തില് തര്ക്കമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.പാകിസ്താനില് കഴിഞ്ഞ ദിവസം നടന്ന നന്കാന സാഹിബ് ഗുരുദ്വാര ആക്രമണം സിഎഎ ഇന്ത്യക്ക് ആവശ്യമാണെന്നുള്ളതിന് ഉത്തരമാണ്.നിരവധി പേര് പൗരത്വ നിയമത്തെ എതിര്ക്കുന്നുണ്ട്, അവര്ക്കുള്ള മറുപടി കൂടിയാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.അതേസമയം പൗരത്വ നിയമത്തെ പിന്തുണയക്കാന് ഹെല്പ്പ്ലൈന് നമ്പറുണ്ടെന്നും, അത് നെറ്റ്ഫ്ളിക്സിന്റെ നമ്പറല്ലെന്നും അമിത് ഷാ പറഞ്ഞു.കഴിഞ്ഞ ദിവസം ബിജെപി ഗ്രൂപ്പുകളില് പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടി വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങള് നടന്നിരുന്നു.ഇതിനെ തുടര്ന്നാണ് ഹെല്പ്ലൈന് നമ്പറിന്റെ കാര്യത്തില് അമിത് ഷാ വിശദീകരണം നടത്തിയത്.കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധി, സോണിയാ ഗാന്ധി, ആംആദ്മി പാര്ട്ടി അധ്യക്ഷന് അരവിന്ദ് കെജ്രിവാള് എന്നിവര് പൗരത്വ നിയമത്തെ എതിര്ക്കുന്നുണ്ട്.എനിക്ക് അവരോട് പറയാനുള്ളത് നന്കാന സാഹിബ് ആക്രമണത്തെ കുറിച്ചാണ്.അത് എതിര്ക്കുന്നവര്ക്കുള്ള മറുപടിയാണെന്നും അമിത് ഷാ പറഞ്ഞു.രാഹുലും പ്രിയങ്ക ഗാന്ധിയും ചേര്ന്ന് പൗരത്വ നിയമത്തിന്റെ പേരില് അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്.അവര് രാജ്യത്തെ ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കുകയാണ്.നിങ്ങളുടെ പൗരത്വം നഷ്ടമാകുമെന്നാണ് പ്രചാരണം.എനിക്ക് ന്യൂനപക്ഷങ്ങളോട് പറയാനുള്ളത് നിങ്ങളുടെ പൗരത്വം ഈ നിയമം കൊണ്ട് ഇല്ലാതാവില്ലെന്നാണ്.പൗരത്വ നിയമത്തില് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കുന്ന കാര്യങ്ങള് ഇല്ലെന്നും അമിത് ഷാ പറഞ്ഞു.അതേസമയം നന്കാന സാഹിബിലെ ആക്രമണം ആശങ്കപ്പടുത്തുന്നതാണ്.നമ്മുടെ സിഖ് സഹോദരന്മാര് ഇന്ത്യയിലേക്ക് അല്ലാതെ മറ്റെവിടേക്കാണ് പോവുകയെന്നും അമിത് ഷാ ചോദിച്ചു.ദില്ലി മുഖ്യമന്ത്രി അഞ്ച് വര്ഷം ഒരുപാട് വാഗ്ദാനങ്ങള് നല്കി ജനങ്ങള് വഴിതെറ്റിച്ചാണ് അധികാരത്തില് എത്തിയതെന്നും അമിത് ഷാ പറഞ്ഞു.നന്കാനയിലെ ആക്രമണത്തിന് പിന്നാലെ പാകിസ്താനിലെ പെഷവാറില് സിഖ് യുവാവ് കൊല്ലപ്പെട്ടു.ഇവിടെ ഷോപ്പിംഗിന് എത്തിയ യുവാവ് രവീന്ദര് സിംഗാണ് കൊല്ലപ്പെട്ടത്
സിഎഎയെ എതിര്ക്കുന്നവര് എവിടെ... നന്കാന സാഹിബ് ആക്രമണം അവര്ക്കുള്ള ഉത്തരമെന്ന് അമിത് ഷാ
https://malayalam.oneindia.com/news/india/nankana-sahib-attack-answer-to-caa-protesters-says-amit-shah-239813.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പൗരത്വ നിയമം ഇന്ത്യയില് വേണമെന്ന കാര്യത്തില് തര്ക്കമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.പാകിസ്താനില് കഴിഞ്ഞ ദിവസം നടന്ന നന്കാന സാഹിബ് ഗുരുദ്വാര ആക്രമണം സിഎഎ ഇന്ത്യക്ക് ആവശ്യമാണെന്നുള്ളതിന് ഉത്തരമാണ്.നിരവധി പേര് പൗരത്വ നിയമത്തെ എതിര്ക്കുന്നുണ്ട്, അവര്ക്കുള്ള മറുപടി കൂടിയാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.അതേസമയം പൗരത്വ നിയമത്തെ പിന്തുണയക്കാന് ഹെല്പ്പ്ലൈന് നമ്പറുണ്ടെന്നും, അത് നെറ്റ്ഫ്ളിക്സിന്റെ നമ്പറല്ലെന്നും അമിത് ഷാ പറഞ്ഞു.കഴിഞ്ഞ ദിവസം ബിജെപി ഗ്രൂപ്പുകളില് പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടി വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങള് നടന്നിരുന്നു.ഇതിനെ തുടര്ന്നാണ് ഹെല്പ്ലൈന് നമ്പറിന്റെ കാര്യത്തില് അമിത് ഷാ വിശദീകരണം നടത്തിയത്.കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധി, സോണിയാ ഗാന്ധി, ആംആദ്മി പാര്ട്ടി അധ്യക്ഷന് അരവിന്ദ് കെജ്രിവാള് എന്നിവര് പൗരത്വ നിയമത്തെ എതിര്ക്കുന്നുണ്ട്.എനിക്ക് അവരോട് പറയാനുള്ളത് നന്കാന സാഹിബ് ആക്രമണത്തെ കുറിച്ചാണ്.അത് എതിര്ക്കുന്നവര്ക്കുള്ള മറുപടിയാണെന്നും അമിത് ഷാ പറഞ്ഞു.രാഹുലും പ്രിയങ്ക ഗാന്ധിയും ചേര്ന്ന് പൗരത്വ നിയമത്തിന്റെ പേരില് അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്.അവര് രാജ്യത്തെ ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കുകയാണ്.നിങ്ങളുടെ പൗരത്വം നഷ്ടമാകുമെന്നാണ് പ്രചാരണം.എനിക്ക് ന്യൂനപക്ഷങ്ങളോട് പറയാനുള്ളത് നിങ്ങളുടെ പൗരത്വം ഈ നിയമം കൊണ്ട് ഇല്ലാതാവില്ലെന്നാണ്.പൗരത്വ നിയമത്തില് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കുന്ന കാര്യങ്ങള് ഇല്ലെന്നും അമിത് ഷാ പറഞ്ഞു.അതേസമയം നന്കാന സാഹിബിലെ ആക്രമണം ആശങ്കപ്പടുത്തുന്നതാണ്.നമ്മുടെ സിഖ് സഹോദരന്മാര് ഇന്ത്യയിലേക്ക് അല്ലാതെ മറ്റെവിടേക്കാണ് പോവുകയെന്നും അമിത് ഷാ ചോദിച്ചു.ദില്ലി മുഖ്യമന്ത്രി അഞ്ച് വര്ഷം ഒരുപാട് വാഗ്ദാനങ്ങള് നല്കി ജനങ്ങള് വഴിതെറ്റിച്ചാണ് അധികാരത്തില് എത്തിയതെന്നും അമിത് ഷാ പറഞ്ഞു.നന്കാനയിലെ ആക്രമണത്തിന് പിന്നാലെ പാകിസ്താനിലെ പെഷവാറില് സിഖ് യുവാവ് കൊല്ലപ്പെട്ടു.ഇവിടെ ഷോപ്പിംഗിന് എത്തിയ യുവാവ് രവീന്ദര് സിംഗാണ് കൊല്ലപ്പെട്ടത് ### Headline : സിഎഎയെ എതിര്ക്കുന്നവര് എവിടെ... നന്കാന സാഹിബ് ആക്രമണം അവര്ക്കുള്ള ഉത്തരമെന്ന് അമിത് ഷാ
241
കൈനെറ്റിക്കിന്റെ പ്രീമിയം ഇരുചക്ര വാഹന ബ്രാൻഡായ മോട്ടോ റോയൽ തങ്ങളുടെ എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.ഡ്രാഗ്സ്റ്റർ സീരീസിൽ ആകെ മൂന്ന് ബൈക്കുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.ഡ്രാഗ്സ്റ്റർ 800 ഡ്രാഗ്സ്റ്റർ 800 അമേരിക്ക, ഡ്രാഗ്സ്റ്റർ 800 പൈറെല്ലി എന്നിവയാണ് നിർമ്മാതാക്കൾ രാജ്യത്ത് എത്തിക്കുന്നത്.ഡ്രാഗ്സ്റ്റർ 800 ആർആറിന് 18.73 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലകൾ ആരംഭിക്കുന്നു.എന്നാൽ ഡ്രാഗ്സ്റ്റർ 800 പൈറേലിക്ക് 21.5 ലക്ഷം രൂപയാണ് വില.മൂന്ന് വാഹനത്തിലും ഒരേ ഔട്ട്പുട്ട് നൽകുന്ന അതേ എഞ്ചിനാണ് പ്രവർത്തിക്കുന്നത്.മൂന്ന് സിലിണ്ടർ 800 സിസി എഞ്ചിൻത് 13,100 -ൽ 140 കരുത്തും 10,100 -ൽ പരമാവധി 87 ഉം പുറപ്പെടുവിക്കുന്നു.താനെ-മുംബൈ, വാഷി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിലവിൽ മൾട്ടി ബ്രാൻഡ് ഷോറൂമുകൾ നിലവിൽ കമ്പനിക്കുണ്ട്.ഡെൽഹി, ഇൻഡോർ, ചണ്ഡിഗഡ്, അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത, മറ്റ് പ്രധാന വിപണികൾ എന്നിവിടങ്ങളിൽ കൂടുതൽ ഷോറൂമുകൾ തുറന്ന് വിൽപ്പന ശൃംഖല വികസിപ്പിക്കാൻ മോട്ടോറൊയേൽ പദ്ധതിയിടുന്നു.മലയാള ചിത്രം കിങ് ഫിഷിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി
https://www.malayalamexpress.in/archives/864894/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൈനെറ്റിക്കിന്റെ പ്രീമിയം ഇരുചക്ര വാഹന ബ്രാൻഡായ മോട്ടോ റോയൽ തങ്ങളുടെ എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.ഡ്രാഗ്സ്റ്റർ സീരീസിൽ ആകെ മൂന്ന് ബൈക്കുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.ഡ്രാഗ്സ്റ്റർ 800 ഡ്രാഗ്സ്റ്റർ 800 അമേരിക്ക, ഡ്രാഗ്സ്റ്റർ 800 പൈറെല്ലി എന്നിവയാണ് നിർമ്മാതാക്കൾ രാജ്യത്ത് എത്തിക്കുന്നത്.ഡ്രാഗ്സ്റ്റർ 800 ആർആറിന് 18.73 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലകൾ ആരംഭിക്കുന്നു.എന്നാൽ ഡ്രാഗ്സ്റ്റർ 800 പൈറേലിക്ക് 21.5 ലക്ഷം രൂപയാണ് വില.മൂന്ന് വാഹനത്തിലും ഒരേ ഔട്ട്പുട്ട് നൽകുന്ന അതേ എഞ്ചിനാണ് പ്രവർത്തിക്കുന്നത്.മൂന്ന് സിലിണ്ടർ 800 സിസി എഞ്ചിൻത് 13,100 -ൽ 140 കരുത്തും 10,100 -ൽ പരമാവധി 87 ഉം പുറപ്പെടുവിക്കുന്നു.താനെ-മുംബൈ, വാഷി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിലവിൽ മൾട്ടി ബ്രാൻഡ് ഷോറൂമുകൾ നിലവിൽ കമ്പനിക്കുണ്ട്.ഡെൽഹി, ഇൻഡോർ, ചണ്ഡിഗഡ്, അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത, മറ്റ് പ്രധാന വിപണികൾ എന്നിവിടങ്ങളിൽ കൂടുതൽ ഷോറൂമുകൾ തുറന്ന് വിൽപ്പന ശൃംഖല വികസിപ്പിക്കാൻ മോട്ടോറൊയേൽ പദ്ധതിയിടുന്നു.മലയാള ചിത്രം കിങ് ഫിഷിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു ### Headline : എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി
242
മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ.ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും.താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്.ചിത്രത്തിൽ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്.മിലാപും, റിതേഷും, സിദ്ധാർഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ഏക് വില്ലൻ എന്ന ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു.ഷാദ് രന്ധവ, രവി കിഷൻ, വരിന്ദർ സിംഗ് ഭൂമാൻ, ബിക്രം ജിത് കൻവർപാൽ, ഗോദാൻ കുമാർ, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.കുമാർ, യോ യോ ഹണി സിംഗ്, തനിഷ്ക് ബാഗ്ചി, കുനാൽ വർമ്മ എന്നിവർ ചേർന്നാണ് താനിഷ് ബാഗ്ചി, മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്
ബോളിവുഡ് ചിത്രം 'മർജാവാൻ': ഇന്ന് പ്രദർശനത്തിന് എത്തും
https://www.malayalamexpress.in/archives/920359/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ.ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും.താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്.ചിത്രത്തിൽ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്.മിലാപും, റിതേഷും, സിദ്ധാർഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ഏക് വില്ലൻ എന്ന ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു.ഷാദ് രന്ധവ, രവി കിഷൻ, വരിന്ദർ സിംഗ് ഭൂമാൻ, ബിക്രം ജിത് കൻവർപാൽ, ഗോദാൻ കുമാർ, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.കുമാർ, യോ യോ ഹണി സിംഗ്, തനിഷ്ക് ബാഗ്ചി, കുനാൽ വർമ്മ എന്നിവർ ചേർന്നാണ് താനിഷ് ബാഗ്ചി, മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് ### Headline : ബോളിവുഡ് ചിത്രം 'മർജാവാൻ': ഇന്ന് പ്രദർശനത്തിന് എത്തും
243
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ സംഭാവനയുടെ കാര്യത്തില് 5 വര്ഷം കൊണ്ട് 18 ഇരട്ടി വര്ധനവ് കൈവരിച്ച് ബിജെപി.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ 3650.76 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇത് 192 കോടി രൂപ മാത്രമായിരുന്നു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്ച്ച് 10 മുതല് 23 വരെയുള്ള 75 ദിവസം പാര്ട്ടികള്ക്ക് ലഭിച്ച സംഭാവനയുടെ കണക്കാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്.തലവന് ഞാന് തന്നെ; കോടതിയെ സമീപ്പിച്ചതില് സംസ്ഥാന സര്ക്കാറിനോട് വീശദീകരണം തേടുമെന്ന് ഗവര്ണ്ണര് പ്രതിദിനം ഏകദേശം 48 കോടി രൂപ വീതമാണ് ബിജെപിക്ക് ലഭിച്ചത്.2014 ല് ഇത് കേവലം 2.6 കോടി രൂപമാത്രമായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന് സമര്പ്പിച്ച കണക്കിലാണ് ബിജെപി സംഭാവന വിവരങ്ങള് വ്യക്തമാക്കിയത്.അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനും അതോടൊപ്പം നടന്ന നാല് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ആകെ ചിലവഴിച്ചത് 1264 കോടി രൂപയാണ്.2014 ല് ബിജെപി പ്രചരണത്തിനായി ഉപയോഗിച്ചത്714 കോടി രൂപയായിരുന്നു.2019 നേക്കാള് 77 ശതമാനത്തിന്റെ കുറവ്.തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമര്പ്പിച്ച കണക്ക് പ്രകാരം 1078 കോടി ചെലവാക്കിയത് പാര്ട്ടിയുടെ പൊതു പ്രചാരണത്തിനാണെന്നും, 186.5 കോടി സ്ഥാനാര്ത്ഥികള്ക്ക് വേണ്ടിയും ചിലവഴിച്ചു.ഇതിന് പുറമെ 6.33 ലക്ഷം മാധ്യമങ്ങളിലെ പരസ്യ ചിലവും, 46 ലക്ഷം പ്രചാരണ സാമഗ്രികള്ക്കും, 9.91 കോടി പൊതുപരിപാടികള്ക്കും വിനിയോഗിച്ചു.മറ്റ് കാര്യങ്ങള്ക്കായി 2.52 കോടിയും ചിലവ് വന്നു.അമ്മയെ കൊന്ന ബിര്ജു സഹായിയേയും തീര്ത്തു; നീലഗിരിയിലെ ഒളിവാസം ജോര്ജുകുട്ടിയായി, ബൈക്ക് നമ്പറും..തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്ഗ്രസ് ചിലവഴിച്ച തുകയിലും വര്ധനവ് ഉണ്ടായിട്ടുണ്ട്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി 820 കോടി രൂപയാണ് കോണ്ഗ്രസ് ചിലവഴിച്ചത്.2014 ഇത് 516 കോടി രൂപയായിരുന്നു.അതായത് 304 കോടി രൂപയുടെ വര്ദ്ധനവ്
ഇത് ചില്ലറക്കളിയല്ല; തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് ലഭിച്ച സംഭാവന 3650 കോടി രൂപ, ചിലവഴിച്ചത് ഇത്ര
https://malayalam.oneindia.com/news/india/bjp-got-3650-crore-during-lok-sabha-poll-240453.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ സംഭാവനയുടെ കാര്യത്തില് 5 വര്ഷം കൊണ്ട് 18 ഇരട്ടി വര്ധനവ് കൈവരിച്ച് ബിജെപി.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ 3650.76 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇത് 192 കോടി രൂപ മാത്രമായിരുന്നു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്ച്ച് 10 മുതല് 23 വരെയുള്ള 75 ദിവസം പാര്ട്ടികള്ക്ക് ലഭിച്ച സംഭാവനയുടെ കണക്കാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്.തലവന് ഞാന് തന്നെ; കോടതിയെ സമീപ്പിച്ചതില് സംസ്ഥാന സര്ക്കാറിനോട് വീശദീകരണം തേടുമെന്ന് ഗവര്ണ്ണര് പ്രതിദിനം ഏകദേശം 48 കോടി രൂപ വീതമാണ് ബിജെപിക്ക് ലഭിച്ചത്.2014 ല് ഇത് കേവലം 2.6 കോടി രൂപമാത്രമായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന് സമര്പ്പിച്ച കണക്കിലാണ് ബിജെപി സംഭാവന വിവരങ്ങള് വ്യക്തമാക്കിയത്.അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനും അതോടൊപ്പം നടന്ന നാല് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ആകെ ചിലവഴിച്ചത് 1264 കോടി രൂപയാണ്.2014 ല് ബിജെപി പ്രചരണത്തിനായി ഉപയോഗിച്ചത്714 കോടി രൂപയായിരുന്നു.2019 നേക്കാള് 77 ശതമാനത്തിന്റെ കുറവ്.തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമര്പ്പിച്ച കണക്ക് പ്രകാരം 1078 കോടി ചെലവാക്കിയത് പാര്ട്ടിയുടെ പൊതു പ്രചാരണത്തിനാണെന്നും, 186.5 കോടി സ്ഥാനാര്ത്ഥികള്ക്ക് വേണ്ടിയും ചിലവഴിച്ചു.ഇതിന് പുറമെ 6.33 ലക്ഷം മാധ്യമങ്ങളിലെ പരസ്യ ചിലവും, 46 ലക്ഷം പ്രചാരണ സാമഗ്രികള്ക്കും, 9.91 കോടി പൊതുപരിപാടികള്ക്കും വിനിയോഗിച്ചു.മറ്റ് കാര്യങ്ങള്ക്കായി 2.52 കോടിയും ചിലവ് വന്നു.അമ്മയെ കൊന്ന ബിര്ജു സഹായിയേയും തീര്ത്തു; നീലഗിരിയിലെ ഒളിവാസം ജോര്ജുകുട്ടിയായി, ബൈക്ക് നമ്പറും..തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്ഗ്രസ് ചിലവഴിച്ച തുകയിലും വര്ധനവ് ഉണ്ടായിട്ടുണ്ട്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി 820 കോടി രൂപയാണ് കോണ്ഗ്രസ് ചിലവഴിച്ചത്.2014 ഇത് 516 കോടി രൂപയായിരുന്നു.അതായത് 304 കോടി രൂപയുടെ വര്ദ്ധനവ് ### Headline : ഇത് ചില്ലറക്കളിയല്ല; തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് ലഭിച്ച സംഭാവന 3650 കോടി രൂപ, ചിലവഴിച്ചത് ഇത്ര
244
തൃശൂര്: 20 വര്ഷത്തിലധികം നീണ്ട പ്രണയത്തിനൊടുവില് കൊച്ചനിയന്, ലക്ഷ്മി അമ്മാളിനെ താലിചാര്ത്തി.തൃശൂര് വൃദ്ധസദനത്തിലായിരുന്നു വിവാഹം.ലളിതമായ ചടങ്ങുകള് മാത്രം.കൊച്ചനിയനും ലക്ഷ്മി അമ്മാളിനും ഇത് പ്രണയ സാഫല്യം കൂടിയാണ്.ദിവസങ്ങള്ക്ക് മുമ്പ് തന്നെ ഇവരുടെ വിവാഹ വാര്ത്ത സംസ്ഥാനത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.വന് ജനാവലിയാണ് വിവാഹം കാണാനെത്തിയത്.എന്നാല് കഴിഞ്ഞ ദിവസം തന്നെ തൃശൂര് രാമവര്മപുരത്തുള്ള വൃദ്ധസദനത്തില് ആഘോഷങ്ങള് തുടങ്ങിയിരുന്നു.ചുവപ്പ് പട്ടുസാരി ചുറ്റി മുല്ലപ്പൂവും ചൂടിയാണ് ലക്ഷ്മി അമ്മാള് കതിര് മണ്ഡപത്തില് എത്തിയത്.വെള്ള നിറത്തിലുള്ള ഷര്ട്ടും മുണ്ടുമായിരുന്നു കൊച്ചനിയന് ധരിച്ചത്.അതേസമയം മന്ത്രി വിഎസ് സുനില് കുമാറും മേയര് അജിത വിജയനും ആശംസകളുമായെത്തിയിരുന്നു.ഇവരുടെ സാന്നിധ്യത്തിലാണ് ഇരുവരും താലി ചാര്ത്തി മാലയിട്ട് വിവാഹിതരായത്.വാര്ധക്യത്തില് ഒറ്റപ്പെട്ട് പോയ ലക്ഷ്മി അമ്മാളും കൊച്ചനിയനും ദീര്ഘകാലം നീണ്ട പ്രണയം തുറന്ന് പറഞ്ഞാണ് ഇപ്പോള് വിവാഹിതരായത്.കൊച്ചനിയന് 67 വയസ്സ് പ്രായമുണ്ട്, ലക്ഷ്മി അമ്മാളിന് 66 വയസ്സും.അതേസമയം കേരളത്തില് ആദ്യമായിട്ടാണ് ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികള് തമ്മില് വിവാഹിതരാവുന്നത്.അമ്മാളുടെ ഭര്ത്താവായ കൃഷ്ണയ്യര് എന്ന സ്വാമിക്കൊപ്പം പാചക ജോലിയില് സഹായി ആയിരുന്നു കൊച്ചനിയന്.ഭര്ത്താവിന്റെ മരണ ശേഷം ഒറ്റപ്പെട്ട് പോയ അമ്മാളിനെ സംരക്ഷിച്ചിരുന്നതും കൊച്ചനിയനായിരുന്നു.രണ്ട് വര്ഷത്തോളമായി ഇവര് ഇവിടെയാണ് താമസം.വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്ശകനായിരുന്ന കൊച്ചനിയന് പിന്നീട് ഇവിടത്തെ അന്തേവാസിയായി മാറുകയായിരുന്നു.ശരീരത്തിന്റെ ഒരു ഭാഗം തളര്ന്ന കൊച്ചനിയന് വയനാട്ടില് ചികിത്സയിലായിരുന്നു.നിരന്തരമായുള്ള അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് അമ്മാള് താമസിക്കുന്ന വൃദ്ധ മന്ദിരത്തിലേക്ക് ഇയാളെ മാറ്റിയത്.വിവാഹത്തിന്റെ തലേദിവസം ഇവിടെ മൈലാഞ്ചി കല്യാണം നടന്നിരുന്നു.അതും ഗംഭീരമായിരുന്നു.അന്തേവാസികള് തന്നെയാണ് ഇവരെ ഒരുക്കിയത്
വൃദ്ധസദനത്തില് ആദ്യ വിവാഹം.... കൊച്ചനിയനും ലക്ഷ്മി അമ്മാളിനും പ്രണയ സാഫല്യം, എത്തിയത് വന് ജനാവലി
https://malayalam.oneindia.com/news/kerala/first-wedding-in-kerala-old-age-home-239401.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: 20 വര്ഷത്തിലധികം നീണ്ട പ്രണയത്തിനൊടുവില് കൊച്ചനിയന്, ലക്ഷ്മി അമ്മാളിനെ താലിചാര്ത്തി.തൃശൂര് വൃദ്ധസദനത്തിലായിരുന്നു വിവാഹം.ലളിതമായ ചടങ്ങുകള് മാത്രം.കൊച്ചനിയനും ലക്ഷ്മി അമ്മാളിനും ഇത് പ്രണയ സാഫല്യം കൂടിയാണ്.ദിവസങ്ങള്ക്ക് മുമ്പ് തന്നെ ഇവരുടെ വിവാഹ വാര്ത്ത സംസ്ഥാനത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.വന് ജനാവലിയാണ് വിവാഹം കാണാനെത്തിയത്.എന്നാല് കഴിഞ്ഞ ദിവസം തന്നെ തൃശൂര് രാമവര്മപുരത്തുള്ള വൃദ്ധസദനത്തില് ആഘോഷങ്ങള് തുടങ്ങിയിരുന്നു.ചുവപ്പ് പട്ടുസാരി ചുറ്റി മുല്ലപ്പൂവും ചൂടിയാണ് ലക്ഷ്മി അമ്മാള് കതിര് മണ്ഡപത്തില് എത്തിയത്.വെള്ള നിറത്തിലുള്ള ഷര്ട്ടും മുണ്ടുമായിരുന്നു കൊച്ചനിയന് ധരിച്ചത്.അതേസമയം മന്ത്രി വിഎസ് സുനില് കുമാറും മേയര് അജിത വിജയനും ആശംസകളുമായെത്തിയിരുന്നു.ഇവരുടെ സാന്നിധ്യത്തിലാണ് ഇരുവരും താലി ചാര്ത്തി മാലയിട്ട് വിവാഹിതരായത്.വാര്ധക്യത്തില് ഒറ്റപ്പെട്ട് പോയ ലക്ഷ്മി അമ്മാളും കൊച്ചനിയനും ദീര്ഘകാലം നീണ്ട പ്രണയം തുറന്ന് പറഞ്ഞാണ് ഇപ്പോള് വിവാഹിതരായത്.കൊച്ചനിയന് 67 വയസ്സ് പ്രായമുണ്ട്, ലക്ഷ്മി അമ്മാളിന് 66 വയസ്സും.അതേസമയം കേരളത്തില് ആദ്യമായിട്ടാണ് ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികള് തമ്മില് വിവാഹിതരാവുന്നത്.അമ്മാളുടെ ഭര്ത്താവായ കൃഷ്ണയ്യര് എന്ന സ്വാമിക്കൊപ്പം പാചക ജോലിയില് സഹായി ആയിരുന്നു കൊച്ചനിയന്.ഭര്ത്താവിന്റെ മരണ ശേഷം ഒറ്റപ്പെട്ട് പോയ അമ്മാളിനെ സംരക്ഷിച്ചിരുന്നതും കൊച്ചനിയനായിരുന്നു.രണ്ട് വര്ഷത്തോളമായി ഇവര് ഇവിടെയാണ് താമസം.വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്ശകനായിരുന്ന കൊച്ചനിയന് പിന്നീട് ഇവിടത്തെ അന്തേവാസിയായി മാറുകയായിരുന്നു.ശരീരത്തിന്റെ ഒരു ഭാഗം തളര്ന്ന കൊച്ചനിയന് വയനാട്ടില് ചികിത്സയിലായിരുന്നു.നിരന്തരമായുള്ള അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് അമ്മാള് താമസിക്കുന്ന വൃദ്ധ മന്ദിരത്തിലേക്ക് ഇയാളെ മാറ്റിയത്.വിവാഹത്തിന്റെ തലേദിവസം ഇവിടെ മൈലാഞ്ചി കല്യാണം നടന്നിരുന്നു.അതും ഗംഭീരമായിരുന്നു.അന്തേവാസികള് തന്നെയാണ് ഇവരെ ഒരുക്കിയത് ### Headline : വൃദ്ധസദനത്തില് ആദ്യ വിവാഹം.... കൊച്ചനിയനും ലക്ഷ്മി അമ്മാളിനും പ്രണയ സാഫല്യം, എത്തിയത് വന് ജനാവലി
245
തൊടുന്നതെല്ലാം പൊന്നക്കുവാൻ വരം നേടിയ രാജാവിന്റെ കഥയാണ് പത്മകുമാർ കെ.എഴുതിയ 'റാറൂമി' ഓർമ്മപ്പെടുത്തുന്നത്.ബാലസാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതിയാണ് ഇതെങ്കിലും മുതിർന്ന വായനക്കാരേയും 'റാറൂമി' രസിപ്പിക്കും.ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ ഒരു സാദ്ധ്യതയാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു.നാനോ ടെക്നോളജിയുടെ അടിത്തറയിലാണ് ഇതിലെ പ്രമേയം വികസിതമാകുന്നത്.ആത്മാർത്ഥതയും സൂക്ഷ്മതയുമുണ്ടായിട്ടും ചെറിയൊരു കൈയബദ്ധം ചിലപ്പോൾ അപകടത്തെ ക്ഷണിച്ചുവരുത്തുന്നുവെന്നും നോവലിസ്റ്റ് തന്റെ രചനയിലൂടെ മുന്നറിയിപ്പു നൽകുന്നു.ഒട്ടേറെ ഗുണപരമായ സാദ്ധ്യതകൾക്കിടയിലും വല്ലപ്പോഴും സംഭവിക്കുന്ന ദുരന്തങ്ങൾ, ലക്ഷ്യത്തെത്തന്നെ തകർത്തുകളയുന്നു.മനുവാണ് ഈ നോവലിന്റെ പ്രധാന കഥാപാത്രം.ഒരു ബാങ്ക് കവർച്ചക്ക് ദൃക്സാക്ഷിയാകേണ്ടിവന്ന മനു അപ്പുവങ്കിളിന്റെ വെബ്ക്യാമറയുടേയും തന്റെ കമ്പ്യൂട്ടറിലെ പ്രോഗ്രാമിന്റേയും സഹായത്താൽ കുറ്റവാളികളെ 'ടെലിപോർട്ടേഷനു' വിധേയമാക്കുന്നു.ആഗോളതലത്തിൽ ഇതു ചർച്ചാവിഷയമാകുകയും 'സോഴ്സ്' കണ്ടെത്താൻ ഏവരും ശ്രമിക്കുകയും ചെയ്യുന്നു.റാറൂമി എന്ന സുഹൃത്തിന്റെ പേരാണ് പുതിയ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്യാമറക്ക് മനുവും അപ്പുവങ്കിളും നൽകുന്നത്.എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് കാര്യങ്ങൾ തകിടം മറിയുന്നു.ഇത് അവരേയും മറ്റുള്ളവരേയും അസ്വസ്ഥരാക്കുന്നു.ഒടുവിലവർ ആ സാങ്കേതികവിദ്യയെ കയ്യൊഴിയുന്നു.ലളിതമായ ഭാഷയിലാണ് ക്ലിഷഠ്മായ സാങ്കേതികതയുൾക്കൊള്ളുന്ന ഈ 'സയൻസ് ഫിക്ഷന്റെ' ആഖ്യാനം പത്മകുമാർ നിർവ്വഹിച്ചിരിക്കുന്നത്.ശാസ്ത്രതാല്പര്യത്തെ ഉണർത്താനുതകുന്ന ഈ കൃതി ശാസ്ത്രം മനുഷ്യനന്മയെയാണ് ലക്ഷ്യം വയ്ക്കേണ്ടതെന്നും പരോക്ഷമായി ഓർമ്മപ്പെടുത്തുന്നു.എന്തുകൊണ്ടും ഇതൊരു പുതിയ കാലത്തിന്റെ നോവലാണ്.ഭാവനക്ക് സഞ്ചരിക്കാൻ ധാരാളം ഇടങ്ങൾ കഥനത്തിനിടയിലും നോവലിസ്റ്റ് കരുതി വച്ചിട്ടുണ്ട്.എച്ച്.ആന്റ്.സി ബുക്സ് പ്രസിദ്ധീകരിച്ച റാറൂമി, പക്ഷേ, കെട്ടിലും മട്ടിലും അനാകർഷകമാണെന്ന് പറയാതെ വയ്യ.റാറൂമി വില - 50രൂപ, പേജ് - 80 പ്രസാധനം - എച്ച് ആന്റ് സി ബുക്സ്.അഭിപ്രായങ്ങൾ
റാറൂമി - ശാസ്ത്രം ജയിച്ചു; മനുഷ്യൻ തോറ്റു
http://www.puzha.com/blog/magazine-sp_suresh_elavoor-book2_oct22_10/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൊടുന്നതെല്ലാം പൊന്നക്കുവാൻ വരം നേടിയ രാജാവിന്റെ കഥയാണ് പത്മകുമാർ കെ.എഴുതിയ 'റാറൂമി' ഓർമ്മപ്പെടുത്തുന്നത്.ബാലസാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതിയാണ് ഇതെങ്കിലും മുതിർന്ന വായനക്കാരേയും 'റാറൂമി' രസിപ്പിക്കും.ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ ഒരു സാദ്ധ്യതയാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു.നാനോ ടെക്നോളജിയുടെ അടിത്തറയിലാണ് ഇതിലെ പ്രമേയം വികസിതമാകുന്നത്.ആത്മാർത്ഥതയും സൂക്ഷ്മതയുമുണ്ടായിട്ടും ചെറിയൊരു കൈയബദ്ധം ചിലപ്പോൾ അപകടത്തെ ക്ഷണിച്ചുവരുത്തുന്നുവെന്നും നോവലിസ്റ്റ് തന്റെ രചനയിലൂടെ മുന്നറിയിപ്പു നൽകുന്നു.ഒട്ടേറെ ഗുണപരമായ സാദ്ധ്യതകൾക്കിടയിലും വല്ലപ്പോഴും സംഭവിക്കുന്ന ദുരന്തങ്ങൾ, ലക്ഷ്യത്തെത്തന്നെ തകർത്തുകളയുന്നു.മനുവാണ് ഈ നോവലിന്റെ പ്രധാന കഥാപാത്രം.ഒരു ബാങ്ക് കവർച്ചക്ക് ദൃക്സാക്ഷിയാകേണ്ടിവന്ന മനു അപ്പുവങ്കിളിന്റെ വെബ്ക്യാമറയുടേയും തന്റെ കമ്പ്യൂട്ടറിലെ പ്രോഗ്രാമിന്റേയും സഹായത്താൽ കുറ്റവാളികളെ 'ടെലിപോർട്ടേഷനു' വിധേയമാക്കുന്നു.ആഗോളതലത്തിൽ ഇതു ചർച്ചാവിഷയമാകുകയും 'സോഴ്സ്' കണ്ടെത്താൻ ഏവരും ശ്രമിക്കുകയും ചെയ്യുന്നു.റാറൂമി എന്ന സുഹൃത്തിന്റെ പേരാണ് പുതിയ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്യാമറക്ക് മനുവും അപ്പുവങ്കിളും നൽകുന്നത്.എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് കാര്യങ്ങൾ തകിടം മറിയുന്നു.ഇത് അവരേയും മറ്റുള്ളവരേയും അസ്വസ്ഥരാക്കുന്നു.ഒടുവിലവർ ആ സാങ്കേതികവിദ്യയെ കയ്യൊഴിയുന്നു.ലളിതമായ ഭാഷയിലാണ് ക്ലിഷഠ്മായ സാങ്കേതികതയുൾക്കൊള്ളുന്ന ഈ 'സയൻസ് ഫിക്ഷന്റെ' ആഖ്യാനം പത്മകുമാർ നിർവ്വഹിച്ചിരിക്കുന്നത്.ശാസ്ത്രതാല്പര്യത്തെ ഉണർത്താനുതകുന്ന ഈ കൃതി ശാസ്ത്രം മനുഷ്യനന്മയെയാണ് ലക്ഷ്യം വയ്ക്കേണ്ടതെന്നും പരോക്ഷമായി ഓർമ്മപ്പെടുത്തുന്നു.എന്തുകൊണ്ടും ഇതൊരു പുതിയ കാലത്തിന്റെ നോവലാണ്.ഭാവനക്ക് സഞ്ചരിക്കാൻ ധാരാളം ഇടങ്ങൾ കഥനത്തിനിടയിലും നോവലിസ്റ്റ് കരുതി വച്ചിട്ടുണ്ട്.എച്ച്.ആന്റ്.സി ബുക്സ് പ്രസിദ്ധീകരിച്ച റാറൂമി, പക്ഷേ, കെട്ടിലും മട്ടിലും അനാകർഷകമാണെന്ന് പറയാതെ വയ്യ.റാറൂമി വില - 50രൂപ, പേജ് - 80 പ്രസാധനം - എച്ച് ആന്റ് സി ബുക്സ്.അഭിപ്രായങ്ങൾ ### Headline : റാറൂമി - ശാസ്ത്രം ജയിച്ചു; മനുഷ്യൻ തോറ്റു
246
തലശ്ശേരി: മുന് മഹാരാജാസ് കോളേജ് പ്രിന്സിപ്പാള് കെഎല് ബീന വീണ്ടും വിവാദക്കുരുക്കില്.ആണ്കുട്ടികളും പെണ്കുട്ടികളും ഒരുമിച്ച് ഇരുന്നത് ചോദ്യം ചെയ്താണ് ഇത്തവണ ബീന കുരുക്കിലായത്.സംഭവത്തെ തുടര്ന്ന് ഇവര് മാപ്പ് പറഞ്ഞിട്ടുണ്ട്.മഹാരാജാസ് കോളേജില് ഏറെ വിവാദമുണ്ടാക്കിയതിനെ തുടര്ന്നാണ് ഇവരെ ബ്രണ്ണല് കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നത്.കോളേജിലെ ഒന്നാം വര്ഷ ഡിഗ്രി വിദ്യാര്ഥിനി ക്യാംപസില് മറ്റൊരു വിദ്യാര്ഥിക്കൊപ്പം ഇരിക്കുന്നതുകണ്ട് പ്രിന്സിപ്പാള് ചോദ്യം ചെയ്തെന്നാണ് പരാതി.ഇരുവരും സംസാരിക്കുന്നത് കണ്ട പ്രിന്സിപ്പാള് ഇവരെ ഓഫീസ് മുറിയിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്ത് അപമാനിക്കുകയും ചെയ്തെന്നാണ് ആരോപണം.ഇതിനെതിരെ വിദ്യാര്ഥികളും എസ്എഫ്ഐയും അടക്കുള്ളവര് രംഗത്തെത്തിയിട്ടുണ്ട്.നേരത്തെ മഹാരാജാസ് കോളേജിലെ പെണ്കുട്ടികളെയും പ്രിന്സിപ്പാള് കെഎല് ബീന അപമാനിച്ചിരുന്നു.ആണിന്റെ ഒപ്പം ചൂട് പറ്റിയിരിക്കാനായിട്ടാണോ പെണ്കുട്ടികള് കോളേജിലേക്ക് വരുന്നതെന്ന് ഇവര് ചോദിച്ചിരുന്നു.ഇത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.പ്രസ്താവനയെ തുടര്ന്ന് എസ്എഫ്ഐ പ്രിന്സിപ്പാളിന്റെ കസേര കത്തിച്ചത് സംഭവം വഷളാക്കുകയും ചെയ്തിരുന്നു.അതേസമയം ബ്രണ്ണല് കോളേജില് ഇരുപ്പിലെ എക്സ്പ്രഷന് ശരിയല്ലെന്നാണ് ഇവര് പറഞ്ഞത്.കൂടെയുള്ളത് ചേട്ടനാണെന്ന് പറഞ്ഞപ്പോള് രക്തബന്ധത്തിലല്ലാത്തവര് എട്ടനാവുക എങ്ങനെയെന്നായി ഇവര്.ഇതിനിട പെണ്കുട്ടിയുടെ വീട്ടില് പറയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ആരോപണുണ്ട്.ഇതിനിടെ പോലീസ് എത്തുകയും മറ്റ് അധ്യാപകര് പ്രിന്സിപ്പാള് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ഇവര് മാപ്പുപറയുകയായിരുന്നു.മാപ്പുപറയുന്നത് വരെ പ്രിന്സിപ്പാളിനെ വിദ്യാര്ഥികളും എസ്എഫ്ഐയും ഉപരോധിച്ചു
വീണ്ടും വിവാദ നിലപാടുമായി പ്രിന്സിപ്പാള് കെഎല് ബീന, ഒടുവില് മാപ്പ് പറഞ്ഞ് തടി രക്ഷപ്പെടുത്തി
https://malayalam.oneindia.com/news/kerala/brennan-college-principal-kl-beena-in-controversy-192236.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തലശ്ശേരി: മുന് മഹാരാജാസ് കോളേജ് പ്രിന്സിപ്പാള് കെഎല് ബീന വീണ്ടും വിവാദക്കുരുക്കില്.ആണ്കുട്ടികളും പെണ്കുട്ടികളും ഒരുമിച്ച് ഇരുന്നത് ചോദ്യം ചെയ്താണ് ഇത്തവണ ബീന കുരുക്കിലായത്.സംഭവത്തെ തുടര്ന്ന് ഇവര് മാപ്പ് പറഞ്ഞിട്ടുണ്ട്.മഹാരാജാസ് കോളേജില് ഏറെ വിവാദമുണ്ടാക്കിയതിനെ തുടര്ന്നാണ് ഇവരെ ബ്രണ്ണല് കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നത്.കോളേജിലെ ഒന്നാം വര്ഷ ഡിഗ്രി വിദ്യാര്ഥിനി ക്യാംപസില് മറ്റൊരു വിദ്യാര്ഥിക്കൊപ്പം ഇരിക്കുന്നതുകണ്ട് പ്രിന്സിപ്പാള് ചോദ്യം ചെയ്തെന്നാണ് പരാതി.ഇരുവരും സംസാരിക്കുന്നത് കണ്ട പ്രിന്സിപ്പാള് ഇവരെ ഓഫീസ് മുറിയിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്ത് അപമാനിക്കുകയും ചെയ്തെന്നാണ് ആരോപണം.ഇതിനെതിരെ വിദ്യാര്ഥികളും എസ്എഫ്ഐയും അടക്കുള്ളവര് രംഗത്തെത്തിയിട്ടുണ്ട്.നേരത്തെ മഹാരാജാസ് കോളേജിലെ പെണ്കുട്ടികളെയും പ്രിന്സിപ്പാള് കെഎല് ബീന അപമാനിച്ചിരുന്നു.ആണിന്റെ ഒപ്പം ചൂട് പറ്റിയിരിക്കാനായിട്ടാണോ പെണ്കുട്ടികള് കോളേജിലേക്ക് വരുന്നതെന്ന് ഇവര് ചോദിച്ചിരുന്നു.ഇത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.പ്രസ്താവനയെ തുടര്ന്ന് എസ്എഫ്ഐ പ്രിന്സിപ്പാളിന്റെ കസേര കത്തിച്ചത് സംഭവം വഷളാക്കുകയും ചെയ്തിരുന്നു.അതേസമയം ബ്രണ്ണല് കോളേജില് ഇരുപ്പിലെ എക്സ്പ്രഷന് ശരിയല്ലെന്നാണ് ഇവര് പറഞ്ഞത്.കൂടെയുള്ളത് ചേട്ടനാണെന്ന് പറഞ്ഞപ്പോള് രക്തബന്ധത്തിലല്ലാത്തവര് എട്ടനാവുക എങ്ങനെയെന്നായി ഇവര്.ഇതിനിട പെണ്കുട്ടിയുടെ വീട്ടില് പറയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ആരോപണുണ്ട്.ഇതിനിടെ പോലീസ് എത്തുകയും മറ്റ് അധ്യാപകര് പ്രിന്സിപ്പാള് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ഇവര് മാപ്പുപറയുകയായിരുന്നു.മാപ്പുപറയുന്നത് വരെ പ്രിന്സിപ്പാളിനെ വിദ്യാര്ഥികളും എസ്എഫ്ഐയും ഉപരോധിച്ചു ### Headline : വീണ്ടും വിവാദ നിലപാടുമായി പ്രിന്സിപ്പാള് കെഎല് ബീന, ഒടുവില് മാപ്പ് പറഞ്ഞ് തടി രക്ഷപ്പെടുത്തി
247
കാസര്കോട് : ജില്ലയില് ചെറുവിമാനത്താവളം ഒരുങ്ങുന്നു.വിമാനത്താവളത്തിന് കേന്ദ്ര സിവില് ഏവിയേഷന് മന്ത്രാലയം അനുമതി നല്കി.പെരിയയിലാണ് എയര് സ്ട്രിപ്പ് നിര്മ്മിക്കാന് പദ്ധതിയിടുന്നത്.മന്ത്രി ചന്ദ്രശേഖരനാണ് എയര് സ്ട്രിപ്പിന് അനുമതി ലഭിച്ച വിവരം അറിയിച്ചത്.8, 12, 22, 72 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഇവിടെ സർവ്വീസ് നടത്തുക.സ്വകാര്യ സംരഭമാണെങ്കിലും സംസ്ഥാന സർക്കാരാണ് സ്ഥലം ഏറ്റെടുത്തുനൽകേണ്ടത്.പദ്ധതിയുടെ നടപടി വേഗത്തിലാക്കാന് കേന്ദ്ര സിവില് ഏവിയേഷന് മന്ത്രാലയം റവന്യൂവകുപ്പിന് നിര്ദ്ദേശവും നല്കിയിട്ടുണ്ട്.ഉഡാന് പദ്ധതി പ്രകാരമാണ് എയര് സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്.ഒരു റണ്വേ മാത്രമായിരിക്കും ചെറു വിമാനത്താവളങ്ങള്ക്ക് ഉണ്ടായിരിക്കുക.കൂടാതെ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കും.കാസര്കോട്, ഇടുക്കി, വയനാട് എന്നീ മൂന്ന് ജില്ലകളില് ചെറുവിമാനത്താവളങ്ങള് നിര്മ്മിക്കും എന്നാണ് സര്ക്കാര് പ്രഖ്യാപിച്ചിരുന്നത്.ഇതില് കാസര്കോട്ടെ പദ്ധതിയ്ക്കാണ് കേന്ദ്ര സിവില് ഏവിയേഷന് അനുമതി നല്കിയിരിക്കുന്നത്.80.41 ഏക്കർ സ്ഥലമാണ് ചെറുവിമാനത്താവളത്തിനും അനുബന്ധ സൗകര്യങ്ങൾക്കും വേണ്ടത്.ഇതിൽ 54.12 ഏക്കർ റവന്യൂ ഭൂമി നിലവിലുണ്ട്.ബാക്കിവരുന്ന 26.29 ഭൂമി വില കൊടുത്ത് വാങ്ങേണ്ടിവരും.ബേക്കൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പെരിയ വില്ലേജിലെ കനിയംകുണ്ടിലാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നത്.കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടിയുടെ (സി.ഐ.എ.എൽ) വിദഗ്ദ്ധ സംഘം നേരത്തെ സ്ഥലം സന്ദർശിച്ച് ചെറുവിമാനത്താവളത്തിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നു
കാസർകോട് പെരിയയിൽ ചെറു വിമാനത്താവളത്തിന് അനുമതി
https://www.malayalamexpress.in/archives/966992/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസര്കോട് : ജില്ലയില് ചെറുവിമാനത്താവളം ഒരുങ്ങുന്നു.വിമാനത്താവളത്തിന് കേന്ദ്ര സിവില് ഏവിയേഷന് മന്ത്രാലയം അനുമതി നല്കി.പെരിയയിലാണ് എയര് സ്ട്രിപ്പ് നിര്മ്മിക്കാന് പദ്ധതിയിടുന്നത്.മന്ത്രി ചന്ദ്രശേഖരനാണ് എയര് സ്ട്രിപ്പിന് അനുമതി ലഭിച്ച വിവരം അറിയിച്ചത്.8, 12, 22, 72 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഇവിടെ സർവ്വീസ് നടത്തുക.സ്വകാര്യ സംരഭമാണെങ്കിലും സംസ്ഥാന സർക്കാരാണ് സ്ഥലം ഏറ്റെടുത്തുനൽകേണ്ടത്.പദ്ധതിയുടെ നടപടി വേഗത്തിലാക്കാന് കേന്ദ്ര സിവില് ഏവിയേഷന് മന്ത്രാലയം റവന്യൂവകുപ്പിന് നിര്ദ്ദേശവും നല്കിയിട്ടുണ്ട്.ഉഡാന് പദ്ധതി പ്രകാരമാണ് എയര് സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്.ഒരു റണ്വേ മാത്രമായിരിക്കും ചെറു വിമാനത്താവളങ്ങള്ക്ക് ഉണ്ടായിരിക്കുക.കൂടാതെ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കും.കാസര്കോട്, ഇടുക്കി, വയനാട് എന്നീ മൂന്ന് ജില്ലകളില് ചെറുവിമാനത്താവളങ്ങള് നിര്മ്മിക്കും എന്നാണ് സര്ക്കാര് പ്രഖ്യാപിച്ചിരുന്നത്.ഇതില് കാസര്കോട്ടെ പദ്ധതിയ്ക്കാണ് കേന്ദ്ര സിവില് ഏവിയേഷന് അനുമതി നല്കിയിരിക്കുന്നത്.80.41 ഏക്കർ സ്ഥലമാണ് ചെറുവിമാനത്താവളത്തിനും അനുബന്ധ സൗകര്യങ്ങൾക്കും വേണ്ടത്.ഇതിൽ 54.12 ഏക്കർ റവന്യൂ ഭൂമി നിലവിലുണ്ട്.ബാക്കിവരുന്ന 26.29 ഭൂമി വില കൊടുത്ത് വാങ്ങേണ്ടിവരും.ബേക്കൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പെരിയ വില്ലേജിലെ കനിയംകുണ്ടിലാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നത്.കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടിയുടെ (സി.ഐ.എ.എൽ) വിദഗ്ദ്ധ സംഘം നേരത്തെ സ്ഥലം സന്ദർശിച്ച് ചെറുവിമാനത്താവളത്തിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നു ### Headline : കാസർകോട് പെരിയയിൽ ചെറു വിമാനത്താവളത്തിന് അനുമതി
248
ന്യൂ ഡ ൽ ഹി: ഇ ന്ത്യ യു ടെ ആ ദ്യ ത്തെ സം യു ക്ത സൈ നി ക മേ ധാ വി (ചീ ഫ് ഓ ഫ് ഡി ഫ ൻ സ് സ്റ്റാ ഫ്) ആ യി തെ ര ഞ്ഞെ ട തു ക്ക പ്പെ ട്ട ജ ന റ ൽ ബി പി ൻ റാ വ ത്തി നെ അ ഭി ന ന്ദി ച്ച് അ മേ രി ക്ക.ഇ ന്ത്യ-യുഎസ് സം യു ക്ത സൈ നി ക അ ഭ്യാ സ ങ്ങ ളി ലൂ ടെ യും വി വ രം പ ങ്കി ട ലു ക ളി ലൂ ടെ യും ഇ രു രാ ജ്യ ങ്ങ ളും ത മ്മി ലു ള്ള സൈ നി ക സ ഹ ക ര ണ ത്തി ന് ഉ ത്തേ ജ നം ന ൽ കാ ൻ റാ വ ത്തി ന്റെ സ്ഥാ ന ല ബ്ദി കാ ര ണ മാ കു മെ ന്ന് അ മേ രി ക്ക പ്ര തീ ക്ഷ പ്ര ക ടി പ്പി ച്ചു.ഇ ന്ത്യ യി ലെ അ മേ രി ക്ക ൻ സ്ഥാ ന പ തി യും ബി പി ൻ റാ വ ത്തി നെ അ ഭി ന ന്ദി ച്ചു.ഇ രു രാ ജ്യ ങ്ങ ളും ത മ്മി ലു ള്ള പ്ര തി രോ ധ സ ഹ ക ര ണം ശ ക്ത മാ ക്കാ ൻ ജ ന റ ൽ റാ വ ത്ത് സ ഹാ യി ക്കു മെ ന്ന് പ്ര തീ ക്ഷി ക്കു ന്ന താ യും ഇ രു രാ ജ്യ ങ്ങ ളും ത മ്മി ലു ള്ള പ്ര തി രോ ധ സ ഹ ക ര ണം മു ന്നോ ട്ട് കൊ ണ്ടു പോ കു ന്ന തി നു ള്ള ക്രി യാ ത്മ ക മാ യ ച ർ ച്ച ക ൾ ക്കാ യി കാ ത്തി രി ക്കു ന്ന താ യും അ ദ്ദേ ഹം ട്വീ റ്റ് ചെ യ്തു.ക ര സേ നാ മേ ധാ വി സ്ഥാ ന ത്തു നി ന്നു ഇ ന്നു വി ര മി ക്കാ നി രി ക്കെ യാ ണ് ഇ ന്ന ലെ റാ വ ത്തി നെ ചീ ഫ് ഓ ഫ് ഡി ഫ ൻ സ് സ്റ്റാ ഫ് ആ യി നി യ മി ച്ച ത്.ഫോർ സ്റ്റാർ ജനറൽ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു ഈ പദവി.65 വയസ് വരെ പ്രായമുള്ളവര്ക്കെ ഈ പദവിയിലെത്താനാവൂ.മൂന്ന് വര്ഷമാണ് കാലാവധി.കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് ബിപിന് റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിക്കാന് തീരുമാനമെടുത്തത്.ജനുവരി ഒന്നിന് റാവത് ചുമതലയേല്ക്കും
റാ വ ത്തി ന്റെ നി യ മ നം: ഇ ന്ത്യ-യുഎസ് സൈ നി ക സ ഹ ക ര ണ ത്തി ന് ഉ ത്തേ ജ നം ന ൽ കുമെന്ന് പ്ര തീ ക്ഷിക്കുന്നതായി അ മേ രി ക്ക
https://www.malayalamexpress.in/archives/992472/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂ ഡ ൽ ഹി: ഇ ന്ത്യ യു ടെ ആ ദ്യ ത്തെ സം യു ക്ത സൈ നി ക മേ ധാ വി (ചീ ഫ് ഓ ഫ് ഡി ഫ ൻ സ് സ്റ്റാ ഫ്) ആ യി തെ ര ഞ്ഞെ ട തു ക്ക പ്പെ ട്ട ജ ന റ ൽ ബി പി ൻ റാ വ ത്തി നെ അ ഭി ന ന്ദി ച്ച് അ മേ രി ക്ക.ഇ ന്ത്യ-യുഎസ് സം യു ക്ത സൈ നി ക അ ഭ്യാ സ ങ്ങ ളി ലൂ ടെ യും വി വ രം പ ങ്കി ട ലു ക ളി ലൂ ടെ യും ഇ രു രാ ജ്യ ങ്ങ ളും ത മ്മി ലു ള്ള സൈ നി ക സ ഹ ക ര ണ ത്തി ന് ഉ ത്തേ ജ നം ന ൽ കാ ൻ റാ വ ത്തി ന്റെ സ്ഥാ ന ല ബ്ദി കാ ര ണ മാ കു മെ ന്ന് അ മേ രി ക്ക പ്ര തീ ക്ഷ പ്ര ക ടി പ്പി ച്ചു.ഇ ന്ത്യ യി ലെ അ മേ രി ക്ക ൻ സ്ഥാ ന പ തി യും ബി പി ൻ റാ വ ത്തി നെ അ ഭി ന ന്ദി ച്ചു.ഇ രു രാ ജ്യ ങ്ങ ളും ത മ്മി ലു ള്ള പ്ര തി രോ ധ സ ഹ ക ര ണം ശ ക്ത മാ ക്കാ ൻ ജ ന റ ൽ റാ വ ത്ത് സ ഹാ യി ക്കു മെ ന്ന് പ്ര തീ ക്ഷി ക്കു ന്ന താ യും ഇ രു രാ ജ്യ ങ്ങ ളും ത മ്മി ലു ള്ള പ്ര തി രോ ധ സ ഹ ക ര ണം മു ന്നോ ട്ട് കൊ ണ്ടു പോ കു ന്ന തി നു ള്ള ക്രി യാ ത്മ ക മാ യ ച ർ ച്ച ക ൾ ക്കാ യി കാ ത്തി രി ക്കു ന്ന താ യും അ ദ്ദേ ഹം ട്വീ റ്റ് ചെ യ്തു.ക ര സേ നാ മേ ധാ വി സ്ഥാ ന ത്തു നി ന്നു ഇ ന്നു വി ര മി ക്കാ നി രി ക്കെ യാ ണ് ഇ ന്ന ലെ റാ വ ത്തി നെ ചീ ഫ് ഓ ഫ് ഡി ഫ ൻ സ് സ്റ്റാ ഫ് ആ യി നി യ മി ച്ച ത്.ഫോർ സ്റ്റാർ ജനറൽ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു ഈ പദവി.65 വയസ് വരെ പ്രായമുള്ളവര്ക്കെ ഈ പദവിയിലെത്താനാവൂ.മൂന്ന് വര്ഷമാണ് കാലാവധി.കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് ബിപിന് റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിക്കാന് തീരുമാനമെടുത്തത്.ജനുവരി ഒന്നിന് റാവത് ചുമതലയേല്ക്കും ### Headline : റാ വ ത്തി ന്റെ നി യ മ നം: ഇ ന്ത്യ-യുഎസ് സൈ നി ക സ ഹ ക ര ണ ത്തി ന് ഉ ത്തേ ജ നം ന ൽ കുമെന്ന് പ്ര തീ ക്ഷിക്കുന്നതായി അ മേ രി ക്ക
249
തിരുവനന്തപുരം: എംജി സര്വ്വകലാശാലയില് ബിടെക് പരീക്ഷയ്ക്ക് മാര്ക്ക് ദാനം ചെയ്ത വിവാദ തിരുമാനം പിന്വലിച്ച പിന്നാലെ മന്ത്രി കെടി ജലീലിനേയും സര്ക്കാരിനേയും രൂക്ഷ ഭാഷയില് വിമര്ശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക.പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക എന്നായിരുന്നു ഫിറോസ് കുറിച്ചത്.ബിടെക് വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് സ്പെഷ്യൽ മോഡറേഷൻ നല്കാനുള്ള തിരുമാനമാണ് പിന്വലിച്ചത്.വ്യാഴാഴ്ച ചേര്ന്ന അടിയന്തര സിന്റിക്കേറ്റ് യോഗത്തിലായിരുന്നു നടപടി.മന്ത്രി കെടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും അദലത്തില് നടത്തിയ ഇടപെടല് ക്രമവിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു.നടപടി പിന്വലിച്ചിട്ടും ജലീലിനെ മന്ത്രിയായി തുടരാന് അനുവദിച്ചതിനേയും ഫിറോസ് വിമര്ശിച്ചു.ഫിറോസിന്റെ കുറിപ്പ് വായിക്കാം മന്ത്രി ശ്രീ.കെ.ടി ജലീലിന്റെ ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ അദീബ് രാജി വെച്ചത് പോലെ പ്രതിപക്ഷ നേതാവ് കയ്യോടെ പൊക്കിയ മന്ത്രിയുടെ മാർക്ക് ദാനവും ഇപ്പോൾ റദ്ധാക്കിയിരിക്കുന്നു.അദീബ് വാങ്ങിയ ശമ്പളം തിരിച്ചടച്ചത് പോലെ തോറ്റ വിദ്യാർത്ഥികൾ ജയിച്ചു എന്ന് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങാനും തീരുമാനിച്ചിരിക്കുന്നു.തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക.പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക.എന്നിട്ട് ഒരുളുപ്പുമില്ലാതെ മന്ത്രിയായി തുടരാൻ അനുവാദം നൽകുക.ഇതിനെയാണ് കേരളത്തിലിപ്പോൾ എൽ.ഡി.എഫ് സർക്കാർ എന്ന് വിളിക്കുന്നത്
ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതായപ്പോള് തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക';ജലീലിനെതിരെ ഫിറോസ്
https://malayalam.oneindia.com/news/kerala/pk-firos-against-kt-jaleel-over-moderation-decision-235827.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: എംജി സര്വ്വകലാശാലയില് ബിടെക് പരീക്ഷയ്ക്ക് മാര്ക്ക് ദാനം ചെയ്ത വിവാദ തിരുമാനം പിന്വലിച്ച പിന്നാലെ മന്ത്രി കെടി ജലീലിനേയും സര്ക്കാരിനേയും രൂക്ഷ ഭാഷയില് വിമര്ശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക.പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക എന്നായിരുന്നു ഫിറോസ് കുറിച്ചത്.ബിടെക് വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് സ്പെഷ്യൽ മോഡറേഷൻ നല്കാനുള്ള തിരുമാനമാണ് പിന്വലിച്ചത്.വ്യാഴാഴ്ച ചേര്ന്ന അടിയന്തര സിന്റിക്കേറ്റ് യോഗത്തിലായിരുന്നു നടപടി.മന്ത്രി കെടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും അദലത്തില് നടത്തിയ ഇടപെടല് ക്രമവിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു.നടപടി പിന്വലിച്ചിട്ടും ജലീലിനെ മന്ത്രിയായി തുടരാന് അനുവദിച്ചതിനേയും ഫിറോസ് വിമര്ശിച്ചു.ഫിറോസിന്റെ കുറിപ്പ് വായിക്കാം മന്ത്രി ശ്രീ.കെ.ടി ജലീലിന്റെ ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ അദീബ് രാജി വെച്ചത് പോലെ പ്രതിപക്ഷ നേതാവ് കയ്യോടെ പൊക്കിയ മന്ത്രിയുടെ മാർക്ക് ദാനവും ഇപ്പോൾ റദ്ധാക്കിയിരിക്കുന്നു.അദീബ് വാങ്ങിയ ശമ്പളം തിരിച്ചടച്ചത് പോലെ തോറ്റ വിദ്യാർത്ഥികൾ ജയിച്ചു എന്ന് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങാനും തീരുമാനിച്ചിരിക്കുന്നു.തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക.പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക.എന്നിട്ട് ഒരുളുപ്പുമില്ലാതെ മന്ത്രിയായി തുടരാൻ അനുവാദം നൽകുക.ഇതിനെയാണ് കേരളത്തിലിപ്പോൾ എൽ.ഡി.എഫ് സർക്കാർ എന്ന് വിളിക്കുന്നത് ### Headline : ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതായപ്പോള് തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക';ജലീലിനെതിരെ ഫിറോസ്
250
തൃശൂർ : നിയമാനുസൃതമായി ടിക്കറ്റ് നൽകാത്ത സ്വകാര്യ ബസുകൾക്കെതിരെ പെർമിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി തുടർനടപടി സ്വീകരിക്കാൻ റീജ്യനൽ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു.ടിക്കറ്റ് നൽകാത്ത സ്വകാര്യ ബസുകളിലെ കണ്ടക്ടർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുളള നടപടികളും സ്വീകരിക്കുമെന്ന് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.മധ്യമേഖലയിൽ ഉൾപ്പെടുന്ന തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ, പ്രത്യേകിച്ച് തൃശൂർ ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ടിക്കറ്റ് നൽകുന്നതില്ലെന്ന് പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.വിദ്യാർത്ഥികളെ കയറ്റാതിരിക്കുക, അർഹരായവർക്ക് കൺസഷൻ നൽകാതിരിക്കുക, എയർ ഹോൺ, മ്യൂസിക് ഹോൺ എന്നിവ ഘടിപ്പിക്കുക, സ്റ്റീരിയോ സിസ്റ്റം ഘടിപ്പിക്കുക, സ്പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരിക്കുക, ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ യൂണിഫോം, നെയിം ബാഡ്ജ് എന്നിവ ധരിക്കാതിരിക്കുക, വാഹനത്തിന് ഫെയർ ചാർജ്ജ്, വാഹനത്തിന് പുറത്ത് സമയപട്ടിക എന്നിവ പ്രദർശിപ്പിക്കാതിരിക്കുക, അനുവദിച്ച ട്രിപ്പുകളിൽ സർവീസ് നടത്താതിരിക്കുക, ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ബസ്സുകളിൽ വ്യാപകമായി കാണുന്നു.ഇത്തരം നിയമലംഘനങ്ങൾക്കതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ഉൾപ്പെടെയുളള എല്ലാ ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചതായും അറിയിച്ചു
സ്വകാര്യ ബസിൽ ടിക്കറ്റ് നൽകാത്തത് പെർമിറ്റ് ലംഘനം; കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കും
https://www.malayalamexpress.in/archives/928279/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ : നിയമാനുസൃതമായി ടിക്കറ്റ് നൽകാത്ത സ്വകാര്യ ബസുകൾക്കെതിരെ പെർമിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി തുടർനടപടി സ്വീകരിക്കാൻ റീജ്യനൽ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു.ടിക്കറ്റ് നൽകാത്ത സ്വകാര്യ ബസുകളിലെ കണ്ടക്ടർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുളള നടപടികളും സ്വീകരിക്കുമെന്ന് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.മധ്യമേഖലയിൽ ഉൾപ്പെടുന്ന തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ, പ്രത്യേകിച്ച് തൃശൂർ ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ടിക്കറ്റ് നൽകുന്നതില്ലെന്ന് പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.വിദ്യാർത്ഥികളെ കയറ്റാതിരിക്കുക, അർഹരായവർക്ക് കൺസഷൻ നൽകാതിരിക്കുക, എയർ ഹോൺ, മ്യൂസിക് ഹോൺ എന്നിവ ഘടിപ്പിക്കുക, സ്റ്റീരിയോ സിസ്റ്റം ഘടിപ്പിക്കുക, സ്പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരിക്കുക, ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ യൂണിഫോം, നെയിം ബാഡ്ജ് എന്നിവ ധരിക്കാതിരിക്കുക, വാഹനത്തിന് ഫെയർ ചാർജ്ജ്, വാഹനത്തിന് പുറത്ത് സമയപട്ടിക എന്നിവ പ്രദർശിപ്പിക്കാതിരിക്കുക, അനുവദിച്ച ട്രിപ്പുകളിൽ സർവീസ് നടത്താതിരിക്കുക, ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ബസ്സുകളിൽ വ്യാപകമായി കാണുന്നു.ഇത്തരം നിയമലംഘനങ്ങൾക്കതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ഉൾപ്പെടെയുളള എല്ലാ ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചതായും അറിയിച്ചു ### Headline : സ്വകാര്യ ബസിൽ ടിക്കറ്റ് നൽകാത്തത് പെർമിറ്റ് ലംഘനം; കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കും
251
പാരീസ്: ജി7 ഉച്ചകോടിക്കിടെ അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദി യും കൂടിക്കാഴ്ച്ച നടത്തി.കശ്മീര് വിഷയമാണ് പ്രധാനമായും ചര്ച്ചയായത്.കശ്മീര് വിഷയത്തില് ബാഹ്യ ഇടപെടല് വേണ്ടെന്ന് പ്രധാനമന്ത്രി ആവര്ത്തിച്ചു.ഈ വിഷയത്തില് മറ്റൊരു രാജ്യത്തിന് പ്രശ്നമുണ്ടാക്കാന് ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.കശ്മീര് ഉഭയകക്ഷി പ്രശ്നമാണ്.ഇന്ത്യയും പാകിസ്താനും ഇക്കാര്യത്തില് ചര്ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും മോദി ട്രംപിനോട് പറഞ്ഞു.കശ്മീരില് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കരുതുന്നതാണ് ട്രംപ് മോദിയോട് പറഞ്ഞു.ഇന്ത്യയും പാകിസ്താനും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള് ചര്ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.മോദി പാകിസ്താനോട് സംസാരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, അദ്ദേഹം നല്ല കാര്യങ്ങള് ചെയ്യുമെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു.അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില് നിരവധി കാര്യങ്ങളില് ഉഭയകക്ഷി പ്രശ്നങ്ങള് നിലനില്ക്കുന്നതായി പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു.പാകിസ്താനിലെ തിരഞ്ഞെടുപ്പിന് ശേഷം ഞാന് ഇമ്രാന് ഖാനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.ഇരുരാജ്യങ്ങളും തമ്മില് ദാരിദ്ര്യത്തിനെതിരെയും, ആരോഗ്യ പ്രശ്നങ്ങള്ക്കെതിരെയും പോരാടാമെന്ന് ഉറപ്പ് നല്കിയതാണ്.ഈ കാര്യങ്ങളില് തുടര്ന്നും സഹകരണമുണ്ടാകുമെന്നും മോദി വ്യക്തമാക്കി.ഇന്ത്യക്കും അമേരിക്കയ്ക്കും പല മേഖലയിലും ഒരുമിച്ച് പ്രവര്ത്തിക്കാനാവുമെന്നും മോദി ട്രംപിനെ അറിയിച്ചു.തിരഞ്ഞെടുപ്പിന് വിജയത്തിന് ശേഷം ട്രംപ് തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു.ഒരുപാട് ഇന്ത്യക്കാര് അമേരിക്കയില് നിക്ഷേപം നടത്തുന്നുണ്ട്.അമേരിക്കയില് ഇന്ത്യന് സമൂഹത്തിന് വലിയ ബഹുമാനം ലഭിക്കുന്നുണ്ട്.ഞങ്ങള് അതില് യുഎസ്സിനോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി.അതേസമയം കശ്മീര് വിഷയം നല്ല രീതിയില് പരിഹരിക്കാന് പാകിസ്താനും കൂടി മുന്നോട്ട് വരുമെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു
മോദി ട്രംപ് കൂടിക്കാഴ്ച്ചയില് കശ്മീര് ചര്ച്ചാ വിഷയം, ഉഭയകക്ഷി പ്രശ്നം, ബാഹ്യ ഇടപെടല് വേണ്ട
https://malayalam.oneindia.com/news/international/modi-trump-talks-in-the-sidelines-of-g7-summit-232577.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാരീസ്: ജി7 ഉച്ചകോടിക്കിടെ അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദി യും കൂടിക്കാഴ്ച്ച നടത്തി.കശ്മീര് വിഷയമാണ് പ്രധാനമായും ചര്ച്ചയായത്.കശ്മീര് വിഷയത്തില് ബാഹ്യ ഇടപെടല് വേണ്ടെന്ന് പ്രധാനമന്ത്രി ആവര്ത്തിച്ചു.ഈ വിഷയത്തില് മറ്റൊരു രാജ്യത്തിന് പ്രശ്നമുണ്ടാക്കാന് ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.കശ്മീര് ഉഭയകക്ഷി പ്രശ്നമാണ്.ഇന്ത്യയും പാകിസ്താനും ഇക്കാര്യത്തില് ചര്ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നും മോദി ട്രംപിനോട് പറഞ്ഞു.കശ്മീരില് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കരുതുന്നതാണ് ട്രംപ് മോദിയോട് പറഞ്ഞു.ഇന്ത്യയും പാകിസ്താനും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള് ചര്ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.മോദി പാകിസ്താനോട് സംസാരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, അദ്ദേഹം നല്ല കാര്യങ്ങള് ചെയ്യുമെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു.അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില് നിരവധി കാര്യങ്ങളില് ഉഭയകക്ഷി പ്രശ്നങ്ങള് നിലനില്ക്കുന്നതായി പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു.പാകിസ്താനിലെ തിരഞ്ഞെടുപ്പിന് ശേഷം ഞാന് ഇമ്രാന് ഖാനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.ഇരുരാജ്യങ്ങളും തമ്മില് ദാരിദ്ര്യത്തിനെതിരെയും, ആരോഗ്യ പ്രശ്നങ്ങള്ക്കെതിരെയും പോരാടാമെന്ന് ഉറപ്പ് നല്കിയതാണ്.ഈ കാര്യങ്ങളില് തുടര്ന്നും സഹകരണമുണ്ടാകുമെന്നും മോദി വ്യക്തമാക്കി.ഇന്ത്യക്കും അമേരിക്കയ്ക്കും പല മേഖലയിലും ഒരുമിച്ച് പ്രവര്ത്തിക്കാനാവുമെന്നും മോദി ട്രംപിനെ അറിയിച്ചു.തിരഞ്ഞെടുപ്പിന് വിജയത്തിന് ശേഷം ട്രംപ് തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു.ഒരുപാട് ഇന്ത്യക്കാര് അമേരിക്കയില് നിക്ഷേപം നടത്തുന്നുണ്ട്.അമേരിക്കയില് ഇന്ത്യന് സമൂഹത്തിന് വലിയ ബഹുമാനം ലഭിക്കുന്നുണ്ട്.ഞങ്ങള് അതില് യുഎസ്സിനോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി.അതേസമയം കശ്മീര് വിഷയം നല്ല രീതിയില് പരിഹരിക്കാന് പാകിസ്താനും കൂടി മുന്നോട്ട് വരുമെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു ### Headline : മോദി ട്രംപ് കൂടിക്കാഴ്ച്ചയില് കശ്മീര് ചര്ച്ചാ വിഷയം, ഉഭയകക്ഷി പ്രശ്നം, ബാഹ്യ ഇടപെടല് വേണ്ട
252
കണ്ണൂര്: ചെറുപുഴയില് കരാറുകാരന് മരിച്ച സംഭവത്തില് കോണ്ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി.ചെറുപുഴ പഞ്ചായത്ത് മുന് പ്രസിഡന്റ് റോഷി ജോസ്, അബ്ദുള് സലീം എന്നിവരുടെ ജാമ്യാപേക്ഷ യാണ് തലശ്ശേരി സെഷന്സ് കോടതി തള്ളിയത്.ഇരുവരുടെയും ജാമ്യാപേക്ഷ കൂടാതെ ചെറുപുഴ ബ്ലോക്ക് പഞ്ചായത്ത് മുന് പ്രസിഡന്റ് കെ.കെ സുരേഷ് കുമാര് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷയും കോടതി തള്ളി.ഇവര്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, വഞ്ചനാ കുറ്റവുമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.ഇയാളുടെ മുന് കൂര് ജാമ്യാപേക്ഷയില് വിധിവന്നതിന് ശേഷമേ നടപടി സ്വീകരിക്കു എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സംഭവത്തില് ഇയാളും അറസ്റ്റിലാകും.അതേസമയം റിമാന്ഡില് കഴിയുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് കുഞ്ഞിക്കൃഷ്ണന് പ്രായാധിക്യം പരിഗണിച്ച് കോടതി ജാമ്യം നല്കി.കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടായിരുന്നു.ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില് ജോയിയെ കണ്ടെത്തിയത്.പാലാരിവട്ടം പാലം അഴിമതി: ഹൈക്കോടതി വിജിലൻസ് അഭിഭാഷകന് പൊലീസ് സുരക്ഷ
ചെറുപുഴയിലെ കരാറുകാരന്റെ മരണം; കോണ്ഗ്രസ് നേതാവിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളി
https://www.malayalamexpress.in/archives/854841/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: ചെറുപുഴയില് കരാറുകാരന് മരിച്ച സംഭവത്തില് കോണ്ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി.ചെറുപുഴ പഞ്ചായത്ത് മുന് പ്രസിഡന്റ് റോഷി ജോസ്, അബ്ദുള് സലീം എന്നിവരുടെ ജാമ്യാപേക്ഷ യാണ് തലശ്ശേരി സെഷന്സ് കോടതി തള്ളിയത്.ഇരുവരുടെയും ജാമ്യാപേക്ഷ കൂടാതെ ചെറുപുഴ ബ്ലോക്ക് പഞ്ചായത്ത് മുന് പ്രസിഡന്റ് കെ.കെ സുരേഷ് കുമാര് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷയും കോടതി തള്ളി.ഇവര്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, വഞ്ചനാ കുറ്റവുമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.ഇയാളുടെ മുന് കൂര് ജാമ്യാപേക്ഷയില് വിധിവന്നതിന് ശേഷമേ നടപടി സ്വീകരിക്കു എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സംഭവത്തില് ഇയാളും അറസ്റ്റിലാകും.അതേസമയം റിമാന്ഡില് കഴിയുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് കുഞ്ഞിക്കൃഷ്ണന് പ്രായാധിക്യം പരിഗണിച്ച് കോടതി ജാമ്യം നല്കി.കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടായിരുന്നു.ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില് ജോയിയെ കണ്ടെത്തിയത്.പാലാരിവട്ടം പാലം അഴിമതി: ഹൈക്കോടതി വിജിലൻസ് അഭിഭാഷകന് പൊലീസ് സുരക്ഷ ### Headline : ചെറുപുഴയിലെ കരാറുകാരന്റെ മരണം; കോണ്ഗ്രസ് നേതാവിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളി
253
ഡൽഹി: ഇന്ത്യന് കരസേന മേധാവി ബിബിന് റാവത്ത് കശ്മീര് വിഷയത്തില് പ്രകോപനം തുടരുന്ന പാകിസ്ഥാന് താക്കീതുമായി രംഗത്.പാകിസ്ഥാന് നശിപ്പിക്കാനാകാത്ത പവിത്രമായ ഇടമാണ് ലൈന് ഓഫ് കണ്ട്രോള് (എല്ഒസി) എന്ന സന്ദേശമാണ് സര്ജിക്കല് സ്ട്രൈക്ക് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒളിച്ചുകളി അധികനാള് തുടരില്ല, ഇന്ത്യക്ക് അതിര്ത്തി കടക്കണമെങ്കില് വ്യോമമാര്ഗമോ കരമാര്ഗമോ ആകാമെന്നും ബിബിന് റാവത്ത് പറഞ്ഞു.പാകിസ്ഥാന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്ക്കാരിന്റെ നടപടിക്കെതിരെ കശ്മീരിനുവേണ്ടി പാകിസ്ഥാനില് നടക്കുന്നത് ജിഹാദാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പരാമര്ശത്തെയും ബിബിന് റാവത്ത് വിമര്ശിച്ചു.ഇന്ത്യക്കെതിരെ നിഴല് യുദ്ധം നടത്തുന്നത് പാകിസ്ഥാന്റെ നയമാണെന്നും അദ്ദേഹം പരാമർശിച്ചു.അതേസമയം യുദ്ധം നടന്നാല് ആണവായുധം പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്റെ നിലപാടിനെയും ബിബിന് റാവത്ത് വിമര്ശിച്ചു.അത്തരമൊരു നടപടി അന്താരാഷ്ട്രസമൂഹം അനുവദിക്കുമോ എന്ന് ചോദിച്ച് കരസേനാ മേധാവി, ആണവായുധങ്ങള് ഉപയോഗിക്കേണ്ടത് പ്രതിരോധത്തിനാണെന്നും വ്യക്തമാക്കി.ഇന്ത്യക്കെതിരായ നീക്കങ്ങളെ ഓഗസ്റ്റ് 5ന് ശേഷം സൈന്യം ശക്തമായി ചെറുക്കുന്നുണ്ട്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്ഷം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല് കൂടിയിരിക്കുകയാണ്.ജമ്മു കശ്മീരിലെഒരു വലിയ വിഭാഗം ഇത് തങ്ങളുടെ നന്മയ്ക്കാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞതായും ബിബിന് റാവത്ത് വെളിപ്പെടുത്തുന്നു
പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യന് കരസേന മേധാവി ബിബിന് റാവത്ത്
https://www.malayalamexpress.in/archives/848947/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡൽഹി: ഇന്ത്യന് കരസേന മേധാവി ബിബിന് റാവത്ത് കശ്മീര് വിഷയത്തില് പ്രകോപനം തുടരുന്ന പാകിസ്ഥാന് താക്കീതുമായി രംഗത്.പാകിസ്ഥാന് നശിപ്പിക്കാനാകാത്ത പവിത്രമായ ഇടമാണ് ലൈന് ഓഫ് കണ്ട്രോള് (എല്ഒസി) എന്ന സന്ദേശമാണ് സര്ജിക്കല് സ്ട്രൈക്ക് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒളിച്ചുകളി അധികനാള് തുടരില്ല, ഇന്ത്യക്ക് അതിര്ത്തി കടക്കണമെങ്കില് വ്യോമമാര്ഗമോ കരമാര്ഗമോ ആകാമെന്നും ബിബിന് റാവത്ത് പറഞ്ഞു.പാകിസ്ഥാന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്ക്കാരിന്റെ നടപടിക്കെതിരെ കശ്മീരിനുവേണ്ടി പാകിസ്ഥാനില് നടക്കുന്നത് ജിഹാദാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പരാമര്ശത്തെയും ബിബിന് റാവത്ത് വിമര്ശിച്ചു.ഇന്ത്യക്കെതിരെ നിഴല് യുദ്ധം നടത്തുന്നത് പാകിസ്ഥാന്റെ നയമാണെന്നും അദ്ദേഹം പരാമർശിച്ചു.അതേസമയം യുദ്ധം നടന്നാല് ആണവായുധം പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്റെ നിലപാടിനെയും ബിബിന് റാവത്ത് വിമര്ശിച്ചു.അത്തരമൊരു നടപടി അന്താരാഷ്ട്രസമൂഹം അനുവദിക്കുമോ എന്ന് ചോദിച്ച് കരസേനാ മേധാവി, ആണവായുധങ്ങള് ഉപയോഗിക്കേണ്ടത് പ്രതിരോധത്തിനാണെന്നും വ്യക്തമാക്കി.ഇന്ത്യക്കെതിരായ നീക്കങ്ങളെ ഓഗസ്റ്റ് 5ന് ശേഷം സൈന്യം ശക്തമായി ചെറുക്കുന്നുണ്ട്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്ഷം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല് കൂടിയിരിക്കുകയാണ്.ജമ്മു കശ്മീരിലെഒരു വലിയ വിഭാഗം ഇത് തങ്ങളുടെ നന്മയ്ക്കാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞതായും ബിബിന് റാവത്ത് വെളിപ്പെടുത്തുന്നു ### Headline : പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യന് കരസേന മേധാവി ബിബിന് റാവത്ത്
254
തിരുവനന്തപുരം: കേരളത്തില് താപനില വര്ധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകളില് നാളെ അന്തരീക്ഷ താപനില രണ്ട് മുതല് 4 ഡിഗ്രി സെല്ഷ്യസ് വരെ ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.ജനുവരി, ഫെബ്രുവരി മാസങ്ങളില് ഇതുവരെ റെക്കോര്ഡ് താപനിലയാണ് രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നത്.വിവിധ ജില്ലകളില് 37 ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയര്ന്നിട്ടുണ്ട്.സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന് വേണ്ട നിര്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് നല്കിയിട്ടുണ്ട്.താപനിലയെ ചെറുക്കാന് ധാരാളമായി വെള്ളം കുടിക്കുകയും കൈയ്യില് വെള്ളം കരുതുകയും ചെയ്യേണ്ടതാണ്.ഇതിലൂടെ നിര്ജ്ജലീകരണം ഒഴിവാക്കാം.വസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലര്ത്തണമെന്ന് നിര്ദേശമുണ്ട്.അയഞ്ഞ, വസ്ത്രങ്ങള് ധരിക്കണമെന്നാണ് നിര്ദേശം.സ്കൂളുകളിലും ജാഗ്രതാ പുലര്ത്താന് ആവശ്യപ്പെട്ടിട്ടുണ്ട്.ക്ലാസ് മുറികളില് വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്ക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്ബന്ധമായും ശ്രദ്ധിക്കണം.പ്രായമായവര്, ഗര്ഭിണികള്, കുട്ടികള്, മറ്റ് രോഗങ്ങള് മൂലമുള്ള അവശത അനുഭവിക്കുന്നവര് തുടങ്ങിയ വിഭാഗങ്ങള് പകല് 11 മണി മുതല് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെയിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.ഇത്തരം വിഭാഗങ്ങള്ക്ക് എളുപ്പത്തില് സൂര്യാഘാതം ഏല്ക്കാനുള്ള സാധ്യതയുള്ളതിനാല് ഇവരുടെ കാര്യത്തില് പ്രത്യേകശ്രദ്ധ പുലര്ത്തേണ്ടതാണ്.പകല് സമയങ്ങളില് തൊഴിലില് ഏര്പ്പെടുമ്പോള് ആവശ്യമായ വിശ്രമം എടുക്കാന് ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.അതേസമയം സംസ്ഥാനത്തെ തൊഴില് സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര് കമ്മീഷ്ണര് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള് കഴിക്കാനും നിര്ദേശിക്കുന്നു.വളര്ത്തു മൃഗങ്ങള്ക്ക് തണല് ഉറപ്പു വരുത്താനും പക്ഷികള്ക്കും മൃഗങ്ങള്ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.ചൂട് മൂലമുള്ള തളര്ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില് പെട്ടാല് പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണെന്നും നിര്ദേശമുണ്ട്
കേരളത്തില് താപനില വര്ധിക്കുന്നു... മൂന്ന് ജില്ലകളില് മുന്നറിയിപ്പ്, ജാഗ്രതാ നിര്ദേശങ്ങള് ഇങ്ങനെ
https://malayalam.oneindia.com/news/kerala/rising-temperature-in-kerala-instructions-to-workers-242046.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കേരളത്തില് താപനില വര്ധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകളില് നാളെ അന്തരീക്ഷ താപനില രണ്ട് മുതല് 4 ഡിഗ്രി സെല്ഷ്യസ് വരെ ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.ജനുവരി, ഫെബ്രുവരി മാസങ്ങളില് ഇതുവരെ റെക്കോര്ഡ് താപനിലയാണ് രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നത്.വിവിധ ജില്ലകളില് 37 ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയര്ന്നിട്ടുണ്ട്.സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന് വേണ്ട നിര്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് നല്കിയിട്ടുണ്ട്.താപനിലയെ ചെറുക്കാന് ധാരാളമായി വെള്ളം കുടിക്കുകയും കൈയ്യില് വെള്ളം കരുതുകയും ചെയ്യേണ്ടതാണ്.ഇതിലൂടെ നിര്ജ്ജലീകരണം ഒഴിവാക്കാം.വസ്ത്രങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലര്ത്തണമെന്ന് നിര്ദേശമുണ്ട്.അയഞ്ഞ, വസ്ത്രങ്ങള് ധരിക്കണമെന്നാണ് നിര്ദേശം.സ്കൂളുകളിലും ജാഗ്രതാ പുലര്ത്താന് ആവശ്യപ്പെട്ടിട്ടുണ്ട്.ക്ലാസ് മുറികളില് വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്ക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്ബന്ധമായും ശ്രദ്ധിക്കണം.പ്രായമായവര്, ഗര്ഭിണികള്, കുട്ടികള്, മറ്റ് രോഗങ്ങള് മൂലമുള്ള അവശത അനുഭവിക്കുന്നവര് തുടങ്ങിയ വിഭാഗങ്ങള് പകല് 11 മണി മുതല് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെയിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.ഇത്തരം വിഭാഗങ്ങള്ക്ക് എളുപ്പത്തില് സൂര്യാഘാതം ഏല്ക്കാനുള്ള സാധ്യതയുള്ളതിനാല് ഇവരുടെ കാര്യത്തില് പ്രത്യേകശ്രദ്ധ പുലര്ത്തേണ്ടതാണ്.പകല് സമയങ്ങളില് തൊഴിലില് ഏര്പ്പെടുമ്പോള് ആവശ്യമായ വിശ്രമം എടുക്കാന് ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.അതേസമയം സംസ്ഥാനത്തെ തൊഴില് സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര് കമ്മീഷ്ണര് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള് കഴിക്കാനും നിര്ദേശിക്കുന്നു.വളര്ത്തു മൃഗങ്ങള്ക്ക് തണല് ഉറപ്പു വരുത്താനും പക്ഷികള്ക്കും മൃഗങ്ങള്ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.ചൂട് മൂലമുള്ള തളര്ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില് പെട്ടാല് പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണെന്നും നിര്ദേശമുണ്ട് ### Headline : കേരളത്തില് താപനില വര്ധിക്കുന്നു... മൂന്ന് ജില്ലകളില് മുന്നറിയിപ്പ്, ജാഗ്രതാ നിര്ദേശങ്ങള് ഇങ്ങനെ
255
ദില്ലി: ഐഎന്എക്സ് മീഡിയാ കേസില് പി ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ്.കൂട്ടായെടുത്ത തിരുമാനത്തില് ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെയെന്ന് മന്മോഹന് ചോദിച്ചു.തിഹാര് ജയിലില് പി ചിദംബരത്തെ സന്ദര്ശിച്ച ശേഷമായിരുന്നു മന്മോഹന്റെ പ്രതികരണം.ചിദംബരത്തിന്റെ തടവ് നീട്ടികൊണ്ടുപോകുന്നതില് ആശങ്കയുണ്ട്.കേസില് കോടതിയില് നിന്ന് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.സര്ക്കാര് സംവിധാനത്തില് ഒരു കാര്യത്തിലും ഒറ്റയ്ക്ക് തിരുമാനം എടുക്കാന് ലസാധിക്കില്ല.എല്ലാം കൂട്ടായ തിരുമാനങ്ങളാണ്.ആര് സെക്രട്ടറിമാര് ഉള്പ്പെടെ ഒരു ഡസനോളം ഉദ്യോഗസ്ഥര് ചേര്ന്നാണ് പ്രൊപ്പോസല് തയ്യാറാക്കിയത്.ചിദംബരം പദ്ധതി അംഗീകരിച്ചു.പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥര്ക്ക് മേല് കുറ്റമില്ലെങ്കില് പ്രൊപ്പോസല് അംഗീകരിച്ച മന്ത്രി മാത്രം എങ്ങനെയാണ് ശിക്ഷിക്കപ്പെടുക, മന്മോഹന് സിംഗ് ചോദിച്ചു.മന്മോഹന് സിംഗും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ചേര്ന്നാണ് ചിദംബരത്തെ തിഹാര് ജയിലില് കഴിഞ്ഞ ദിവസം സന്ദര്ശിച്ചത്.ചിദംബരത്തിന് മേല് കേന്ദ്ര സര്ക്കാര് രാഷ്ട്രീയ വൈരാഗ്യം തീര്ക്കുകയാണെന്നാണ് കോണ്ഗ്രസ് ആരോപണം.കേസില് സപ്തംബര് അഞ്ചിനാണ് ചിദംബരം അറസ്റ്റിലായത്.ഇരുവരുടേയും സന്ദര്ശനത്തിന് ശേഷം പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.സോണിയാ ഗാന്ധിയും മന്മോഹന് സിംഗും സന്ദര്ശിച്ചിരുന്നു.കോണ്ഗ്രസ് പാര്ട്ടി ശക്തമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യശാലിയും ആയിരിക്കും എന്നായിരുന്നു ട്വീറ്റ്.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്.സെപ്റ്റംബര് 5 മുതല് ചിദംബരം തിഹാര് ജയിലില് കഴിയുകയാണ്.2007ല് ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്ഡിന്റെ അനുമതി നല്കിയതില് ക്രമക്കേടുണ്ടെന്നാണ് കേസ്
കൂട്ടായെടുത്ത തിരുമാനത്തില് ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെ? ആഞ്ഞടിച്ച് മന്മോഹന് സിംഗ്
https://malayalam.oneindia.com/news/india/why-is-chidambaram-only-crucified-asks-manmohan-singh-233981.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഐഎന്എക്സ് മീഡിയാ കേസില് പി ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ്.കൂട്ടായെടുത്ത തിരുമാനത്തില് ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെയെന്ന് മന്മോഹന് ചോദിച്ചു.തിഹാര് ജയിലില് പി ചിദംബരത്തെ സന്ദര്ശിച്ച ശേഷമായിരുന്നു മന്മോഹന്റെ പ്രതികരണം.ചിദംബരത്തിന്റെ തടവ് നീട്ടികൊണ്ടുപോകുന്നതില് ആശങ്കയുണ്ട്.കേസില് കോടതിയില് നിന്ന് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.സര്ക്കാര് സംവിധാനത്തില് ഒരു കാര്യത്തിലും ഒറ്റയ്ക്ക് തിരുമാനം എടുക്കാന് ലസാധിക്കില്ല.എല്ലാം കൂട്ടായ തിരുമാനങ്ങളാണ്.ആര് സെക്രട്ടറിമാര് ഉള്പ്പെടെ ഒരു ഡസനോളം ഉദ്യോഗസ്ഥര് ചേര്ന്നാണ് പ്രൊപ്പോസല് തയ്യാറാക്കിയത്.ചിദംബരം പദ്ധതി അംഗീകരിച്ചു.പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥര്ക്ക് മേല് കുറ്റമില്ലെങ്കില് പ്രൊപ്പോസല് അംഗീകരിച്ച മന്ത്രി മാത്രം എങ്ങനെയാണ് ശിക്ഷിക്കപ്പെടുക, മന്മോഹന് സിംഗ് ചോദിച്ചു.മന്മോഹന് സിംഗും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ചേര്ന്നാണ് ചിദംബരത്തെ തിഹാര് ജയിലില് കഴിഞ്ഞ ദിവസം സന്ദര്ശിച്ചത്.ചിദംബരത്തിന് മേല് കേന്ദ്ര സര്ക്കാര് രാഷ്ട്രീയ വൈരാഗ്യം തീര്ക്കുകയാണെന്നാണ് കോണ്ഗ്രസ് ആരോപണം.കേസില് സപ്തംബര് അഞ്ചിനാണ് ചിദംബരം അറസ്റ്റിലായത്.ഇരുവരുടേയും സന്ദര്ശനത്തിന് ശേഷം പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.സോണിയാ ഗാന്ധിയും മന്മോഹന് സിംഗും സന്ദര്ശിച്ചിരുന്നു.കോണ്ഗ്രസ് പാര്ട്ടി ശക്തമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യശാലിയും ആയിരിക്കും എന്നായിരുന്നു ട്വീറ്റ്.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്.സെപ്റ്റംബര് 5 മുതല് ചിദംബരം തിഹാര് ജയിലില് കഴിയുകയാണ്.2007ല് ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്ഡിന്റെ അനുമതി നല്കിയതില് ക്രമക്കേടുണ്ടെന്നാണ് കേസ് ### Headline : കൂട്ടായെടുത്ത തിരുമാനത്തില് ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെ? ആഞ്ഞടിച്ച് മന്മോഹന് സിംഗ്
256
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടതുമുന്നണിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന മനുഷ്യശ്യംഖലയ്ക്കെതിരെ വിമര്ശനവുമായി സംസ്ഥാന ബിജെപി ജനറല് സെക്രട്ടറി കെ സുരേന്ദ്രന്.എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവുവെന്ന് കെ സുരേന്ദ്രന് ഫേസ്ബുക്കില് കുറിച്ചു.ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേയെന്നും കെ സുരേന്ദ്രന് ചോദിക്കുന്നു.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണ രൂപം ഇങ്ങനെ..ആവർത്തനവിരസത ആവർത്തനവിരസത എന്നൊന്നുണ്ട്.എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ.നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ആരെ ആകർഷിക്കാനാണ് ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത് ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്.ഒന്നും ഇവിടെ സംഭവിക്കാനില്ല ബംഗാളിൽ ഒരുശതമാനം പോലും മുസ്ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല.കാത്തിരിക്കുന്നത് അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും.അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റ് കെ സുരേന്ദ്രന്
പ്രൈമറി സ്ക്കൂൾ കുട്ടികളേയും തൊഴിലുറപ്പ് തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തുന്നു: സുരേന്ദ്രന്
https://malayalam.oneindia.com/news/kerala/k-surendran-against-ldf-240965.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടതുമുന്നണിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന മനുഷ്യശ്യംഖലയ്ക്കെതിരെ വിമര്ശനവുമായി സംസ്ഥാന ബിജെപി ജനറല് സെക്രട്ടറി കെ സുരേന്ദ്രന്.എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവുവെന്ന് കെ സുരേന്ദ്രന് ഫേസ്ബുക്കില് കുറിച്ചു.ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേയെന്നും കെ സുരേന്ദ്രന് ചോദിക്കുന്നു.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണ രൂപം ഇങ്ങനെ..ആവർത്തനവിരസത ആവർത്തനവിരസത എന്നൊന്നുണ്ട്.എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ.നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ആരെ ആകർഷിക്കാനാണ് ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത് ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്.ഒന്നും ഇവിടെ സംഭവിക്കാനില്ല ബംഗാളിൽ ഒരുശതമാനം പോലും മുസ്ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല.കാത്തിരിക്കുന്നത് അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും.അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റ് കെ സുരേന്ദ്രന് ### Headline : പ്രൈമറി സ്ക്കൂൾ കുട്ടികളേയും തൊഴിലുറപ്പ് തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തുന്നു: സുരേന്ദ്രന്
257
മലപ്പുറം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിൽ ഒഴിവുവരുന്ന പ്രസിഡന്റ് തസ്തികയിൽ നിയമനത്തിന് പരിഗണിക്കുന്നതിനായി ജില്ലാ ജഡ്ജി/ വിരമിച്ച ജില്ലാ ജഡ്ജി/ ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ളവർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.നിയമന കാലാവധി അഞ്ച് വർഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്.അപേക്ഷാ ഫോറത്തിന്റെ മാതൃക പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റിലും സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിലും എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറങ്ങളിലും....എന്ന വെബ്സൈറ്റിലും ലഭിക്കും.ജില്ലാ ജഡ്ജി/ വിരമിച്ച ജില്ലാ ജഡ്ജി വിഭാഗത്തിൽപ്പെട്ട അപേക്ഷകർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തിൽ കേരള ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കണം.ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ള അപേക്ഷകർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത ഫോറത്തിൽ ഡിസംബർ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.ഹൈക്കോടതി രജിസ്ട്രാറിൽ നിന്നും സർക്കാരിൽ നേരിട്ടും ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം
മലപ്പുറം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിൽ പ്രസിഡന്റ് നിയമനം
https://www.malayalamexpress.in/archives/928369/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിൽ ഒഴിവുവരുന്ന പ്രസിഡന്റ് തസ്തികയിൽ നിയമനത്തിന് പരിഗണിക്കുന്നതിനായി ജില്ലാ ജഡ്ജി/ വിരമിച്ച ജില്ലാ ജഡ്ജി/ ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ളവർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.നിയമന കാലാവധി അഞ്ച് വർഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്.അപേക്ഷാ ഫോറത്തിന്റെ മാതൃക പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റിലും സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിലും എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറങ്ങളിലും....എന്ന വെബ്സൈറ്റിലും ലഭിക്കും.ജില്ലാ ജഡ്ജി/ വിരമിച്ച ജില്ലാ ജഡ്ജി വിഭാഗത്തിൽപ്പെട്ട അപേക്ഷകർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തിൽ കേരള ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കണം.ജില്ലാ ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ള അപേക്ഷകർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത ഫോറത്തിൽ ഡിസംബർ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.ഹൈക്കോടതി രജിസ്ട്രാറിൽ നിന്നും സർക്കാരിൽ നേരിട്ടും ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് സർക്കാർ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ### Headline : മലപ്പുറം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിൽ പ്രസിഡന്റ് നിയമനം
258
സെന്സര്ഷിപ്പിനെതിരെ ശക്തമായ സന്ദേശം നല്കുകയാണ് തങ്ങള് ലക്ഷ്യമാക്കിയതെന്ന് പത്രത്തിന്റെ എഡിറ്ററായ സെര്ജിയോ ഡാവില പറയുന്നു.അവന്ജേഴ്സ് ഗ്രാഫിക് നോവല് നിരോധിക്കാനുള്ള റിയോ ഡി ജനീറോ മേയര് മാര്സെലോ ക്രിവെല്ലയുടെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് ബ്രസീല് പത്രം.ഫോലാ ഡി എസ് പോളോ പത്രത്തിന്റെ ആദ്യ പേജിലാണ് ഗ്രാഫിക് നോവലില് നിന്നുള്ള രംഗം അച്ചടിച്ചു വന്നത്.രണ്ട് പുരുഷന്മാര് ചുംബിക്കുന്നതാണ് ഈ ചിത്രം.കുട്ടികള്ക്ക് അനുയോജ്യമല്ലാത്ത ഭാഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് ഗ്രാഫിക് നോവല് ഒരു പുസ്തകോത്സവത്തില് നിന്നും വിലക്കാന് അധികാരികള് തീരുമാനിച്ചത്.ഈ നടപടി രാജ്യത്തെ പുരോഗമന നിലപാടുള്ളവരില് നിന്നും വലിയ വിമര്ശനം വിളിച്ചു വരുത്തിയിരിക്കുകയാണ്.നിരോധനം നടപ്പാക്കാന് ആലോചിച്ച മാര്സെല്ലോ ക്രിവെല്ല നേരത്തെ ക്രിസ്ത്യന് സുവിശേഷകനായി പ്രവര്ത്തിച്ചിട്ടുണ്ട്.ഈ പാരമ്ബര്യമാണ് ഇദ്ദേഹത്തെ കടുത്ത യാഥാസ്ഥിതികനാക്കിയതെന്ന് വിമര്ശകര് പറയുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്രാഫിക് നോവലിന്റെ കോപ്പികള് പിടിച്ചെടുക്കാന് സുവിശേഷക മേയര് ഉത്തരവിട്ടത്.ഇതിനകം തന്നെ പുസ്തകങ്ങളെല്ലാം വിറ്റഴിഞ്ഞിരുന്നു.'ഞങ്ങള്ക്ക് കുടുംബങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്' എന്നായിരുന്നു മേയറുടെ ന്യായം.ബ്രസീല് മുന്കാലങ്ങളില് സമാനമായ സെന്സര്ഷിപ്പുകളിലൂടെ കടന്നുപോന്നിട്ടുണ്ടെന്ന് വിമര്ശകര് പറയുന്നു.21 വര്ഷം നീണ്ട പട്ടാളഭരണകാലത്തായിരുന്നു ഇത്.1985ലാണ് ഈ ഭരണം അവസാനിച്ചത്.നിലവിലെ ജയില് ബോള്സൊനാരോയുടെ വലതുപക്ഷ സര്ക്കാര് പട്ടാളഭരണകാലത്തെ പുകഴ്ത്തുന്നയാളാണ്.രാജ്യത്തെയപ്പാടെ ഗ്രസിച്ചു കഴിഞ്ഞ വലതുപക്ഷ രാഷ്ട്രീയമാണ് ഇപ്പോഴത്തെ പുസ്തക നിരോധന ശ്രമത്തിനു പിന്നിലെന്ന് പുരോഗമനകാരികള് ചൂണ്ടിക്കാട്ടുന്നു.സെന്സര്ഷിപ്പിനെതിരെ ശക്തമായ സന്ദേശം നല്കുകയാണ് തങ്ങള് ലക്ഷ്യമാക്കിയതെന്ന് പത്രത്തിന്റെ എഡിറ്ററായ സെര്ജിയോ ഡാവില പറയുന്നു.ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് പുസ്തക നിരോധനനീക്കമെന്ന് പുസ്തകമേള സംഘടിപ്പിക്കുന്ന മരിയാന സഹര് ചൂണ്ടിക്കാട്ടി.മു ഹ മ്മ ദ് ഷ മി ക്കെ തി രാ യ അ റ സ്റ്റ് വാ റ ണ്ടി ന് സ്റ്റേ
അവന്ജേഴ്സ് ഗ്രാഫിക് എന്ന നോവല് നിരോധിക്കണം ;ചിത്രം പ്രസിദ്ധീകരിച്ച് ബ്രസീല് പത്രം
https://www.malayalamexpress.in/archives/799774/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സെന്സര്ഷിപ്പിനെതിരെ ശക്തമായ സന്ദേശം നല്കുകയാണ് തങ്ങള് ലക്ഷ്യമാക്കിയതെന്ന് പത്രത്തിന്റെ എഡിറ്ററായ സെര്ജിയോ ഡാവില പറയുന്നു.അവന്ജേഴ്സ് ഗ്രാഫിക് നോവല് നിരോധിക്കാനുള്ള റിയോ ഡി ജനീറോ മേയര് മാര്സെലോ ക്രിവെല്ലയുടെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് ബ്രസീല് പത്രം.ഫോലാ ഡി എസ് പോളോ പത്രത്തിന്റെ ആദ്യ പേജിലാണ് ഗ്രാഫിക് നോവലില് നിന്നുള്ള രംഗം അച്ചടിച്ചു വന്നത്.രണ്ട് പുരുഷന്മാര് ചുംബിക്കുന്നതാണ് ഈ ചിത്രം.കുട്ടികള്ക്ക് അനുയോജ്യമല്ലാത്ത ഭാഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് ഗ്രാഫിക് നോവല് ഒരു പുസ്തകോത്സവത്തില് നിന്നും വിലക്കാന് അധികാരികള് തീരുമാനിച്ചത്.ഈ നടപടി രാജ്യത്തെ പുരോഗമന നിലപാടുള്ളവരില് നിന്നും വലിയ വിമര്ശനം വിളിച്ചു വരുത്തിയിരിക്കുകയാണ്.നിരോധനം നടപ്പാക്കാന് ആലോചിച്ച മാര്സെല്ലോ ക്രിവെല്ല നേരത്തെ ക്രിസ്ത്യന് സുവിശേഷകനായി പ്രവര്ത്തിച്ചിട്ടുണ്ട്.ഈ പാരമ്ബര്യമാണ് ഇദ്ദേഹത്തെ കടുത്ത യാഥാസ്ഥിതികനാക്കിയതെന്ന് വിമര്ശകര് പറയുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്രാഫിക് നോവലിന്റെ കോപ്പികള് പിടിച്ചെടുക്കാന് സുവിശേഷക മേയര് ഉത്തരവിട്ടത്.ഇതിനകം തന്നെ പുസ്തകങ്ങളെല്ലാം വിറ്റഴിഞ്ഞിരുന്നു.'ഞങ്ങള്ക്ക് കുടുംബങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്' എന്നായിരുന്നു മേയറുടെ ന്യായം.ബ്രസീല് മുന്കാലങ്ങളില് സമാനമായ സെന്സര്ഷിപ്പുകളിലൂടെ കടന്നുപോന്നിട്ടുണ്ടെന്ന് വിമര്ശകര് പറയുന്നു.21 വര്ഷം നീണ്ട പട്ടാളഭരണകാലത്തായിരുന്നു ഇത്.1985ലാണ് ഈ ഭരണം അവസാനിച്ചത്.നിലവിലെ ജയില് ബോള്സൊനാരോയുടെ വലതുപക്ഷ സര്ക്കാര് പട്ടാളഭരണകാലത്തെ പുകഴ്ത്തുന്നയാളാണ്.രാജ്യത്തെയപ്പാടെ ഗ്രസിച്ചു കഴിഞ്ഞ വലതുപക്ഷ രാഷ്ട്രീയമാണ് ഇപ്പോഴത്തെ പുസ്തക നിരോധന ശ്രമത്തിനു പിന്നിലെന്ന് പുരോഗമനകാരികള് ചൂണ്ടിക്കാട്ടുന്നു.സെന്സര്ഷിപ്പിനെതിരെ ശക്തമായ സന്ദേശം നല്കുകയാണ് തങ്ങള് ലക്ഷ്യമാക്കിയതെന്ന് പത്രത്തിന്റെ എഡിറ്ററായ സെര്ജിയോ ഡാവില പറയുന്നു.ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് പുസ്തക നിരോധനനീക്കമെന്ന് പുസ്തകമേള സംഘടിപ്പിക്കുന്ന മരിയാന സഹര് ചൂണ്ടിക്കാട്ടി.മു ഹ മ്മ ദ് ഷ മി ക്കെ തി രാ യ അ റ സ്റ്റ് വാ റ ണ്ടി ന് സ്റ്റേ ### Headline : അവന്ജേഴ്സ് ഗ്രാഫിക് എന്ന നോവല് നിരോധിക്കണം ;ചിത്രം പ്രസിദ്ധീകരിച്ച് ബ്രസീല് പത്രം
259
പത്തനംതിട്ട: കേരള കോൺഗ്രസ് എമ്മിലെ തർക്കം യുഡിഎഫ് ഭരിക്കുന്ന നഗരസഭയ്ക്ക് വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നഷ്ടമായി.ജോസഫ് വിഭാഗത്തിലെ കൗൺസിലർ ദീപു ഉമ്മന് വിപ്പ് നൽകാഞ്ഞത് മൂലം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ എൽഡിഎഫിലെ ശോഭാ കെ.മാത്യു നറുക്കെടുപ്പിലൂടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.ജോസ് വിഭാഗത്തിലെ അംഗം ഷൈനി ജോർജാണ് യുഡിഎഫിൽ സ്ഥാനാർഥിയായി മത്സരിച്ചത്.അതിനാൽ ഇവർക്ക് വോട്ടു ചെയ്യാൻ ജോസഫ് വിഭാഗം വിപ്പ് നൽകാൻ തയാറായില്ല.യുഡിഎഫിൽ ഷൈനി ജോർജ്, ഗീതാ സുരേഷ്, ദീപു ഉമ്മൻ എന്നിവരാണ് സമിതി അംഗങ്ങൾ.എന്നാൽ ജോസഫ് വിഭാഗത്തിലെ ദീപു ഉമ്മന് വിപ്പു ലഭിക്കാതിരുന്നത് മൂലം തിരഞ്ഞെടുപ്പിൽ ഹാജരായില്ല.ഇരുവിഭാഗത്തിലും 2 അംഗങ്ങൾ വീതം വന്നതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.' യുഡിഎഫ് സ്ഥാനാർഥി ഷൈനി ജോർജിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് പി.ജെ.ജോസഫ് വിപ്പ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.വിപ്പ് യഥാസമയം ലഭിക്കാതിരുന്നതു മൂലമാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് ദീപു ഉമ്മൻ പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷയായിരുന്ന യുഡിഎഫിലെ ബിജിമോൾ മാത്യു കഴിഞ്ഞ 28 ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ എസ്.അരുൺകുമാർ വരണാധികാരിയായിരുന്നു.വോട്ടെടുപ്പിൽ നിന്ന് മനഃപൂർവം വിട്ടു നിന്ന ദീപു ഉമ്മനെതിരെ നടപടി സ്വീകരിക്കണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടു.ദീപു ഉമ്മൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് സംസ്ഥാന നേതൃത്വത്തെ രേഖാമൂലം അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു
കേരള കോൺഗ്രസ് എമ്മിലെ തർക്കം; പത്തനംതിട്ട നഗരസഭ യുഡിഎഫിന് നഷ്ടമായി
https://www.malayalamexpress.in/archives/997538/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പത്തനംതിട്ട: കേരള കോൺഗ്രസ് എമ്മിലെ തർക്കം യുഡിഎഫ് ഭരിക്കുന്ന നഗരസഭയ്ക്ക് വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നഷ്ടമായി.ജോസഫ് വിഭാഗത്തിലെ കൗൺസിലർ ദീപു ഉമ്മന് വിപ്പ് നൽകാഞ്ഞത് മൂലം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ എൽഡിഎഫിലെ ശോഭാ കെ.മാത്യു നറുക്കെടുപ്പിലൂടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.ജോസ് വിഭാഗത്തിലെ അംഗം ഷൈനി ജോർജാണ് യുഡിഎഫിൽ സ്ഥാനാർഥിയായി മത്സരിച്ചത്.അതിനാൽ ഇവർക്ക് വോട്ടു ചെയ്യാൻ ജോസഫ് വിഭാഗം വിപ്പ് നൽകാൻ തയാറായില്ല.യുഡിഎഫിൽ ഷൈനി ജോർജ്, ഗീതാ സുരേഷ്, ദീപു ഉമ്മൻ എന്നിവരാണ് സമിതി അംഗങ്ങൾ.എന്നാൽ ജോസഫ് വിഭാഗത്തിലെ ദീപു ഉമ്മന് വിപ്പു ലഭിക്കാതിരുന്നത് മൂലം തിരഞ്ഞെടുപ്പിൽ ഹാജരായില്ല.ഇരുവിഭാഗത്തിലും 2 അംഗങ്ങൾ വീതം വന്നതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.' യുഡിഎഫ് സ്ഥാനാർഥി ഷൈനി ജോർജിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് പി.ജെ.ജോസഫ് വിപ്പ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.വിപ്പ് യഥാസമയം ലഭിക്കാതിരുന്നതു മൂലമാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് ദീപു ഉമ്മൻ പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷയായിരുന്ന യുഡിഎഫിലെ ബിജിമോൾ മാത്യു കഴിഞ്ഞ 28 ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ എസ്.അരുൺകുമാർ വരണാധികാരിയായിരുന്നു.വോട്ടെടുപ്പിൽ നിന്ന് മനഃപൂർവം വിട്ടു നിന്ന ദീപു ഉമ്മനെതിരെ നടപടി സ്വീകരിക്കണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടു.ദീപു ഉമ്മൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് സംസ്ഥാന നേതൃത്വത്തെ രേഖാമൂലം അറിയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു ### Headline : കേരള കോൺഗ്രസ് എമ്മിലെ തർക്കം; പത്തനംതിട്ട നഗരസഭ യുഡിഎഫിന് നഷ്ടമായി
260
കൊറിയന് വാഹന നിര്മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആഡംബര കാറിലെ പ്രധാനിയായ എലാന്റ്രയുടെ പുതിയ ഫെയ്സ്ലിഫ്റ്റിന്റെ ബുക്കിങ് ഇന്ത്യയിൽ ഔദ്യോഗകമായി ആരംഭിച്ചു.ബുക്കിങ് ആരംഭിക്കുന്നതിനു പുറമേ, എലാന്റ്രയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ആദ്യ ഔദ്യോഗക ചിത്രങ്ങളും നിർമ്മാതാക്കൾ പുറത്തുവിട്ടു.പുതിയ എലാന്റ്ര ഫെയ്സ്ലിഫ്റ്റ് 2019 ഒക്ടോബർ മൂന്നിന് ഇന്ത്യയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.നിരവധി മാറ്റങ്ങളോടെയാണ് പുതിയ സെഡാൻ വിപണിയിലെത്തുന്നത്.എലാന്റ്രയുടെ പുതിയ പതിപ്പ് പുറംമോടിയിലും അകംമോടിയിലും മാറ്റത്തോടെയാണ് വരുന്നത്.നിലവിൽ വിപണിയിലുള്ള വാഹനത്തിനേക്കാൾ അഗ്രസീവ് ഡിസൈൻ ശൈലിയാണ്.ഗ്രിൽ, ഹെഡ്ലാമ്പ്, മുൻ ബമ്പർ, ഫോഗ് ലാമ്പ്, അലോയ് വീലുകൾ, ടെയ്ൽ ലാമ്പ്, പിൻ ബമ്പർ എന്നിവയിലെല്ലാം പ്രകടമായ മാറ്റങ്ങൾ കാണാം.8.0 ഇഞ്ച് ടച്ച്സ്ക്രീന് ഇന്ഫോടെയ്ന്മെന്റില് ആന്ട്രോയ്ഡ് ഓട്ടോ, ആപ്പിള് കാര്പ്ലേ കണക്ടിവിറ്റി എന്നിവയുമുണ്ട്.ഡ്രൈവര്ക്ക് ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്ന ബ്ലൈന്ഡ് സ്പോട്ടിനെ മറികടക്കാന് ബ്ലൈന്ഡ് സ്പോട്ട് മോണിട്ടറിങ് സിസ്റ്റം പുതിയ എലാന്ട്രയിലുണ്ട്.പുതിയ ഹ്യുണ്ടായി എലാന്റ്ര ഫെയ്സ്ലിഫ്റ്റ് ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാണ്.അടുത്ത മാസം മുതൽ വാഹനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും ബു ല ന്ദ്ഷ ഹ റി ൽ പോ ലീ സ് ഉ ദ്യോ ഗ സ്ഥ ൻ കൊല്ലപ്പെട്ട സംഭവം; മു ഖ്യ പ്ര തി ക്കു ജാ മ്യം
ഹ്യുണ്ടായി എലാന്റ്ര ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു
https://www.malayalamexpress.in/archives/842230/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊറിയന് വാഹന നിര്മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആഡംബര കാറിലെ പ്രധാനിയായ എലാന്റ്രയുടെ പുതിയ ഫെയ്സ്ലിഫ്റ്റിന്റെ ബുക്കിങ് ഇന്ത്യയിൽ ഔദ്യോഗകമായി ആരംഭിച്ചു.ബുക്കിങ് ആരംഭിക്കുന്നതിനു പുറമേ, എലാന്റ്രയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ആദ്യ ഔദ്യോഗക ചിത്രങ്ങളും നിർമ്മാതാക്കൾ പുറത്തുവിട്ടു.പുതിയ എലാന്റ്ര ഫെയ്സ്ലിഫ്റ്റ് 2019 ഒക്ടോബർ മൂന്നിന് ഇന്ത്യയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.നിരവധി മാറ്റങ്ങളോടെയാണ് പുതിയ സെഡാൻ വിപണിയിലെത്തുന്നത്.എലാന്റ്രയുടെ പുതിയ പതിപ്പ് പുറംമോടിയിലും അകംമോടിയിലും മാറ്റത്തോടെയാണ് വരുന്നത്.നിലവിൽ വിപണിയിലുള്ള വാഹനത്തിനേക്കാൾ അഗ്രസീവ് ഡിസൈൻ ശൈലിയാണ്.ഗ്രിൽ, ഹെഡ്ലാമ്പ്, മുൻ ബമ്പർ, ഫോഗ് ലാമ്പ്, അലോയ് വീലുകൾ, ടെയ്ൽ ലാമ്പ്, പിൻ ബമ്പർ എന്നിവയിലെല്ലാം പ്രകടമായ മാറ്റങ്ങൾ കാണാം.8.0 ഇഞ്ച് ടച്ച്സ്ക്രീന് ഇന്ഫോടെയ്ന്മെന്റില് ആന്ട്രോയ്ഡ് ഓട്ടോ, ആപ്പിള് കാര്പ്ലേ കണക്ടിവിറ്റി എന്നിവയുമുണ്ട്.ഡ്രൈവര്ക്ക് ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്ന ബ്ലൈന്ഡ് സ്പോട്ടിനെ മറികടക്കാന് ബ്ലൈന്ഡ് സ്പോട്ട് മോണിട്ടറിങ് സിസ്റ്റം പുതിയ എലാന്ട്രയിലുണ്ട്.പുതിയ ഹ്യുണ്ടായി എലാന്റ്ര ഫെയ്സ്ലിഫ്റ്റ് ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാണ്.അടുത്ത മാസം മുതൽ വാഹനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും ബു ല ന്ദ്ഷ ഹ റി ൽ പോ ലീ സ് ഉ ദ്യോ ഗ സ്ഥ ൻ കൊല്ലപ്പെട്ട സംഭവം; മു ഖ്യ പ്ര തി ക്കു ജാ മ്യം ### Headline : ഹ്യുണ്ടായി എലാന്റ്ര ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു
261
കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ ചെറുകുന്നിൽ കാ റു ക ള് ത മ്മി ല് കൂ ട്ടി യി ടി ച്ച് ക ന്യാ സ്ത്രീ മ രി ച്ചു.മൂ ന്നു പേ ര് ക്ക് പ രി ക്കേ റ്റു.മും ബൈ യി ലെ മ ദ ര് തെ രേ സ യു ടെ മി ഷ ന റീ സ് ഓ ഫ് ചാ രി റ്റി സ ഭാം ഗം കോ ട്ട യം പ ള്ളി ക്ക ത്തോ ട് ആ നി ക്കാ ട് ചാ മ ല പു ര യി ട ത്തി ല് സി സ്റ്റ ര് സു ഭാ ഷി എം സി(72) യാ ണ് മ രി ച്ച ത്.സി സ്റ്റ റി ന്റെ ചേ ച്ചി ലീ ലാ മ്മ യു ടെ മ ക ന് ഡ ല് ഹി പോ ലീ സി ല് നി ന്ന് വി ര മി ച്ച ഡോ ണ് ബോ സ്കോ (55), ഭാ ര്യ ഷൈ ല മ്മ (47), മ ക ന് ഷി ബി ന് (26) എ ന്നി വ ര് ക്കാ ണ് പ രി ക്കേ റ്റ ത്.ഇ വ രു ടെ പ രി ക്ക് സാ ര മു ള്ള ത ല്ല.ദില്ലി പിടിക്കേണ്ടത് രാഹുല് ഗാന്ധിക്ക് അനിവാര്യം..അവസാന അടവ്, കോണ്ഗ്രസിന് പ്രതീക്ഷ!! കോ ട്ട യ ത്തു നി ന്നും മം ഗ ലാ പു ര ത്തേ ക്ക് പോ കു ക യാ യി രു ന്ന കാ ര് ക ണ്ണ പു രം പോ ലീ സ് സ് റ്റേ ഷ ന് പ രി ധി യി ലെ ചെ റു കു ന്ന് പ ള്ളി ച്ചാ ലി ല് വ ച്ച് കാ സ ര് ഗോ ഡ് നി ന്ന് മ ല പ്പു റ ത്തേ ക്ക് പോ കു ക യാ യി രു ന്ന മ റ്റൊ രു കാ റു മാ യി കൂ ട്ടി യി ടി ക്കു ക യാ യി രു ന്നു.പു ല ര് ച്ചെ 4.30നാ യി രു ന്നു അ പ ക ടം.മം ഗ ലാ പു ര ത്ത് ഇ വ ര് ക്കു ള്ള സ്ഥ ലം സ ന്ദ ര് ശി ക്കാ ന് പോ കു മ്പോഴാണ് കു ടും ബം അ പ ക ട ത്തി ൽ പ്പെ ട്ട ത്.മും ബൈ യി ല് നി ന്ന് ക ഴി ഞ്ഞ ദി വ സ മാ ണ് സി സ്റ്റ ര് സു ഭാ ഷി നാ ട്ടി ലെ ത്തി യ ത്.പ രി ക്കേ റ്റ വ രെ ക ണ്ണ പു രം പോ ലീ സ് ഉ ട ന് ത ന്നെ പ രി യാ ര ത്തെ ക ണ്ണൂ ർ ഗ വ. മെ ഡി ക്ക ല് കോ ള ജി ലെ ത്തി ച്ചു.ആ ശു പ ത്രി യി ല് വ ച്ചാ ണ് സി സ്റ്റ ര് സു ഭാ ഷിണി മരിച്ച ത്.മൃ ത ദേ ഹം മെ ഡി ക്ക ല് കോ ള ജ് ആ ശു പ ത്രി മോ ര് ച്ച റി യി ല് സൂ ക്ഷി ച്ചി ട്ടു ണ്ട്.നാ ട്ടി ല് നി ന്ന് ബ ന്ധു ക്ക ളെ ത്തി യ ശേ ഷം ഇ ന് ക്വ സ്റ്റ് ന ട ത്തി കോട്ടയത്തേക്ക് കൊണ്ടു പോകും
ചെറുകുന്നിൽ കാറുകൾ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു: ബന്ധുക്കൾക്ക് അപകടത്തിൽ പരിക്ക്
https://malayalam.oneindia.com/news/kannur/nun-dies-in-cherukunnu-after-car-accident-239941.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ ചെറുകുന്നിൽ കാ റു ക ള് ത മ്മി ല് കൂ ട്ടി യി ടി ച്ച് ക ന്യാ സ്ത്രീ മ രി ച്ചു.മൂ ന്നു പേ ര് ക്ക് പ രി ക്കേ റ്റു.മും ബൈ യി ലെ മ ദ ര് തെ രേ സ യു ടെ മി ഷ ന റീ സ് ഓ ഫ് ചാ രി റ്റി സ ഭാം ഗം കോ ട്ട യം പ ള്ളി ക്ക ത്തോ ട് ആ നി ക്കാ ട് ചാ മ ല പു ര യി ട ത്തി ല് സി സ്റ്റ ര് സു ഭാ ഷി എം സി(72) യാ ണ് മ രി ച്ച ത്.സി സ്റ്റ റി ന്റെ ചേ ച്ചി ലീ ലാ മ്മ യു ടെ മ ക ന് ഡ ല് ഹി പോ ലീ സി ല് നി ന്ന് വി ര മി ച്ച ഡോ ണ് ബോ സ്കോ (55), ഭാ ര്യ ഷൈ ല മ്മ (47), മ ക ന് ഷി ബി ന് (26) എ ന്നി വ ര് ക്കാ ണ് പ രി ക്കേ റ്റ ത്.ഇ വ രു ടെ പ രി ക്ക് സാ ര മു ള്ള ത ല്ല.ദില്ലി പിടിക്കേണ്ടത് രാഹുല് ഗാന്ധിക്ക് അനിവാര്യം..അവസാന അടവ്, കോണ്ഗ്രസിന് പ്രതീക്ഷ!! കോ ട്ട യ ത്തു നി ന്നും മം ഗ ലാ പു ര ത്തേ ക്ക് പോ കു ക യാ യി രു ന്ന കാ ര് ക ണ്ണ പു രം പോ ലീ സ് സ് റ്റേ ഷ ന് പ രി ധി യി ലെ ചെ റു കു ന്ന് പ ള്ളി ച്ചാ ലി ല് വ ച്ച് കാ സ ര് ഗോ ഡ് നി ന്ന് മ ല പ്പു റ ത്തേ ക്ക് പോ കു ക യാ യി രു ന്ന മ റ്റൊ രു കാ റു മാ യി കൂ ട്ടി യി ടി ക്കു ക യാ യി രു ന്നു.പു ല ര് ച്ചെ 4.30നാ യി രു ന്നു അ പ ക ടം.മം ഗ ലാ പു ര ത്ത് ഇ വ ര് ക്കു ള്ള സ്ഥ ലം സ ന്ദ ര് ശി ക്കാ ന് പോ കു മ്പോഴാണ് കു ടും ബം അ പ ക ട ത്തി ൽ പ്പെ ട്ട ത്.മും ബൈ യി ല് നി ന്ന് ക ഴി ഞ്ഞ ദി വ സ മാ ണ് സി സ്റ്റ ര് സു ഭാ ഷി നാ ട്ടി ലെ ത്തി യ ത്.പ രി ക്കേ റ്റ വ രെ ക ണ്ണ പു രം പോ ലീ സ് ഉ ട ന് ത ന്നെ പ രി യാ ര ത്തെ ക ണ്ണൂ ർ ഗ വ. മെ ഡി ക്ക ല് കോ ള ജി ലെ ത്തി ച്ചു.ആ ശു പ ത്രി യി ല് വ ച്ചാ ണ് സി സ്റ്റ ര് സു ഭാ ഷിണി മരിച്ച ത്.മൃ ത ദേ ഹം മെ ഡി ക്ക ല് കോ ള ജ് ആ ശു പ ത്രി മോ ര് ച്ച റി യി ല് സൂ ക്ഷി ച്ചി ട്ടു ണ്ട്.നാ ട്ടി ല് നി ന്ന് ബ ന്ധു ക്ക ളെ ത്തി യ ശേ ഷം ഇ ന് ക്വ സ്റ്റ് ന ട ത്തി കോട്ടയത്തേക്ക് കൊണ്ടു പോകും ### Headline : ചെറുകുന്നിൽ കാറുകൾ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു: ബന്ധുക്കൾക്ക് അപകടത്തിൽ പരിക്ക്
262
തിരുവനന്തപുരം : ഉപ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യു ഡി എഫിനെ അപകീർത്തി പ്പെടുത്താൻ പുതിയ തന്ത്രവുമായി സർക്കാർ രംഗത്ത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സരിതാ കേസ് പൊടിതട്ടിയെടുത്തതുപോലെയാണ് ഇപ്പോൾ ടൈറ്റാനിയം അഴിമതിക്കേസ് തപ്പിയെടുത്തത്.ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാന് സർക്കാർ തീരുമാനിച്ചതിൽ പാലാ ഉപതെരഞ്ഞെടുപ്പാണ് ഉന്നം വയ്ക്കുന്നത്.ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പ് സമയത്താണ് സോളര്കേസില് ഉമ്മന്ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്.മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മുന് വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്ക്കെതിരെയാണ് അന്വേഷണം.തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയില് മാലിന്യസംസ്ക്കരണ പ്ലാന്റ് നിര്മ്മിക്കുവാനായി ഉപകരണങ്ങള് ഇറക്കുമതി ചെയ്യുന്നതില്ക്രമക്കേട് നടന്നുവെന്നും സര്ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി എന്നുമാണ് കേസ്.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്ചാണ്ടി പ്രതികരിച്ചു.പൊതുമേഖലാ സ്ഥാപനമായ ട്രാവന്കൂര് ടൈറ്റാനിയത്തില് മാലിന്യസംസ്ക്കരണ പ്ലാന്റ് നിര്മ്മിക്കാന് മെക്കോണ് എന്ന പൊതുമേഖലാ കമ്പനിയുമായി 256 കോടിയുടെ കരാറിലാണ് സര്ക്കാര് ഏര്പ്പെട്ടത്.പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങള് ഫിന്ലാന്ഡ്, യുകെ എന്നിവിടങ്ങളില് നിന്നാണ് ഇറക്കുമതി ചെയ്തത്.ഇതിനായി ആഗോള ടെന്ഡര് വിളിക്കുന്നതുള്പ്പെടെയുള്ള നടപടി ക്രമങ്ങള്പാലിച്ചില്ലെന്നും 66 കോടിയുടെ അഴിമതി നടന്നുവെന്നും കാണിച്ച് ടൈറ്റാനിയം ജീവനക്കാരനാണ് പരാതി നല്കിയത്.2006 ല് എടുത്ത കേസാണ് 13 വര്ഷത്തിന് ശേഷം സിബിഐക്ക് വിടുന്നത്.വിജിലന്സ് അന്വേഷിക്കുന്ന കേസില് ഇന്റര്പോളിന്റെ സഹായം തേടിയിരുന്നു.രാജ്യാന്തര സ്വഭാവം ഉള്ളതിനാലാണ് സിബിഐക്ക് കൈമാറാനുള്ള ശുപാര്ശ നല്കുന്നതെന്നാണ് സംസ്ഥാന സര്ക്കാര് പറയുന്നത്.അന്വേഷണത്തിന്റെ ആദ്യഘട്ടത്തില് മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ പ്രതിചേര്ക്കാനുള്ള തെളിവുകള് കിട്ടിയിരുന്നില്ല.പിന്നീട് പ്രത്യേക അന്വേഷണ സംഘമാണ് ഉമ്മന്ചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരുള്പ്പെടെ ആറ് പേര്ക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചത്
ടൈറ്റാനിയം കേസ് സിബിഐക്ക്; യു ഡി എഫിനെതിരെ പുതിയ തന്ത്രവുമായി സർക്കാർ രംഗത്ത്
https://www.malayalamexpress.in/archives/790872/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം : ഉപ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യു ഡി എഫിനെ അപകീർത്തി പ്പെടുത്താൻ പുതിയ തന്ത്രവുമായി സർക്കാർ രംഗത്ത്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സരിതാ കേസ് പൊടിതട്ടിയെടുത്തതുപോലെയാണ് ഇപ്പോൾ ടൈറ്റാനിയം അഴിമതിക്കേസ് തപ്പിയെടുത്തത്.ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാന് സർക്കാർ തീരുമാനിച്ചതിൽ പാലാ ഉപതെരഞ്ഞെടുപ്പാണ് ഉന്നം വയ്ക്കുന്നത്.ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പ് സമയത്താണ് സോളര്കേസില് ഉമ്മന്ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്.മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മുന് വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്ക്കെതിരെയാണ് അന്വേഷണം.തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയില് മാലിന്യസംസ്ക്കരണ പ്ലാന്റ് നിര്മ്മിക്കുവാനായി ഉപകരണങ്ങള് ഇറക്കുമതി ചെയ്യുന്നതില്ക്രമക്കേട് നടന്നുവെന്നും സര്ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി എന്നുമാണ് കേസ്.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്ചാണ്ടി പ്രതികരിച്ചു.പൊതുമേഖലാ സ്ഥാപനമായ ട്രാവന്കൂര് ടൈറ്റാനിയത്തില് മാലിന്യസംസ്ക്കരണ പ്ലാന്റ് നിര്മ്മിക്കാന് മെക്കോണ് എന്ന പൊതുമേഖലാ കമ്പനിയുമായി 256 കോടിയുടെ കരാറിലാണ് സര്ക്കാര് ഏര്പ്പെട്ടത്.പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങള് ഫിന്ലാന്ഡ്, യുകെ എന്നിവിടങ്ങളില് നിന്നാണ് ഇറക്കുമതി ചെയ്തത്.ഇതിനായി ആഗോള ടെന്ഡര് വിളിക്കുന്നതുള്പ്പെടെയുള്ള നടപടി ക്രമങ്ങള്പാലിച്ചില്ലെന്നും 66 കോടിയുടെ അഴിമതി നടന്നുവെന്നും കാണിച്ച് ടൈറ്റാനിയം ജീവനക്കാരനാണ് പരാതി നല്കിയത്.2006 ല് എടുത്ത കേസാണ് 13 വര്ഷത്തിന് ശേഷം സിബിഐക്ക് വിടുന്നത്.വിജിലന്സ് അന്വേഷിക്കുന്ന കേസില് ഇന്റര്പോളിന്റെ സഹായം തേടിയിരുന്നു.രാജ്യാന്തര സ്വഭാവം ഉള്ളതിനാലാണ് സിബിഐക്ക് കൈമാറാനുള്ള ശുപാര്ശ നല്കുന്നതെന്നാണ് സംസ്ഥാന സര്ക്കാര് പറയുന്നത്.അന്വേഷണത്തിന്റെ ആദ്യഘട്ടത്തില് മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ പ്രതിചേര്ക്കാനുള്ള തെളിവുകള് കിട്ടിയിരുന്നില്ല.പിന്നീട് പ്രത്യേക അന്വേഷണ സംഘമാണ് ഉമ്മന്ചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരുള്പ്പെടെ ആറ് പേര്ക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചത് ### Headline : ടൈറ്റാനിയം കേസ് സിബിഐക്ക്; യു ഡി എഫിനെതിരെ പുതിയ തന്ത്രവുമായി സർക്കാർ രംഗത്ത്
263
ദുബായ്: 50 സ്പോര്ട്സ് കാറുകള് ചെറിയ തുകയ്ക്ക് കൈമാറാമെന്ന് വാഗ്ദാനം ചെയ്ത് സൗദി ബിസിനസുകാരനില് നിന്ന് 70 ലക്ഷം ദിര്ഹം തട്ടിയെടുത്ത രണ്ടു പേര്ക്ക് ദുബയില് ജയില് ശിക്ഷ.37കാരനായ സിറിയന് വ്യാപാരിയുടെയും 43കാരനായ ജോര്ദാനിയന് മെക്കാനിക്കിന്റെയും ജയില് ശിക്ഷയാണ് ദുബയ് കോടതി ശരിവച്ചത്.യമനികളുടെ ഉടമസ്ഥതയിലുള്ളതാണ് എസ്.യു.വികളെന്നും അവിടത്തെ രാഷ്ട്രീയ സംഘര്ഷങ്ങള് കാരണം കാറുകള് നാട്ടിലേക്ക് കൊണ്ടുപോവാന് കഴിയാത്തതിനാലാണ് കുറഞ്ഞ വിലയ്ക്ക് അവ വില്ക്കുന്നതെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.കാറുകള് അല് അവീറിലെ ഷോറൂമില് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില് സൗദി ബിസിനസുകാരന് ദുബയിലെ തന്റെ സുഹൃത്തിനോട് കാറുകള് കാണാന് ആവശ്യപ്പെട്ടത് പ്രകാരം ഷോറൂം സന്ദര്ശിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.തുടര്ന്ന് സൗദി ബിസിനസുകാരന് മൂന്ന് തവണ ദുബയിലെത്തുകയും വില്പ്പന കരാര് ഒപ്പിട്ട ശേഷം പല തവണകളിലായി 70 ലക്ഷം ദിര്ഹം ഇരുവര്ക്കും കൈമാറുകയുമുണ്ടായി.എന്നാല് കാറുകള് സൗദിയിലേക്ക് കൊണ്ടുപോവാന് ശ്രമിച്ചപ്പോഴാണ് കാറിന്റേതെന്ന് പറഞ്ഞ് കൈമാറിയ രേഖകളും മറ്റും വ്യാജമാണെന്ന് ഇയാള്ക്ക് ബോധ്യമായത്.തട്ടിപ്പുകാര് 30 ലക്ഷത്തിന്റെ ഗ്യാരണ്ടി ചെക്ക് നല്കിയിരുന്നുവെങ്കിലും അത് വണ്ടിച്ചെക്കായിരുന്നു.തുടര്ന്നാണ് സൗദി ബിസിനസുകാരന് പോലിസിനെ സമീപിച്ചത്.2015ലായിരുന്നു കേസിനാസ്പദമായ സംഭവം.കേസ് അന്വേഷിച്ച പോലിസ്, കാറുകള് വില്ക്കാന് തങ്ങള്ക്ക് അധികാരമുണ്ടെന്ന് കാണിച്ച് ഇരുവരും സമര്പ്പിച്ച പവര് ഓഫ് അറ്റോര്ണി വ്യാജമാണെന്ന് കണ്ടെത്തി.സെയില്സ് എഗ്രിമെന്റും കൈപ്പറ്റിയ പണത്തിന് നല്കിയ റസീപ്റ്റുകളും വ്യാജമായിരുന്നു.കേസ് പരിഗണിച്ച കോടതി ജോര്ദാനിയന് പൗരനെ അഞ്ച് വര്ഷത്തിനും സിറിയന് പൗരനെ മൂന്ന് വര്ഷത്തിനും ശിക്ഷിക്കുകയായിരുന്നു.ഇരുവരും അപ്പീല് കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതിയുടെ ശിക്ഷ മേല്ക്കോടതി ശരിവയ്ക്കുകയായിരുന്നു
ദുബായ്: സ്പോര്ട്സ് കാറുകള് നല്കാമെന്നേറ്റ് 70 ലക്ഷം ദിര്ഹം തട്ടി, രണ്ടു പേര്ക്ക് ജയില്
https://malayalam.oneindia.com/news/international/jail-for-duo-in-cheating-case-204322.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദുബായ്: 50 സ്പോര്ട്സ് കാറുകള് ചെറിയ തുകയ്ക്ക് കൈമാറാമെന്ന് വാഗ്ദാനം ചെയ്ത് സൗദി ബിസിനസുകാരനില് നിന്ന് 70 ലക്ഷം ദിര്ഹം തട്ടിയെടുത്ത രണ്ടു പേര്ക്ക് ദുബയില് ജയില് ശിക്ഷ.37കാരനായ സിറിയന് വ്യാപാരിയുടെയും 43കാരനായ ജോര്ദാനിയന് മെക്കാനിക്കിന്റെയും ജയില് ശിക്ഷയാണ് ദുബയ് കോടതി ശരിവച്ചത്.യമനികളുടെ ഉടമസ്ഥതയിലുള്ളതാണ് എസ്.യു.വികളെന്നും അവിടത്തെ രാഷ്ട്രീയ സംഘര്ഷങ്ങള് കാരണം കാറുകള് നാട്ടിലേക്ക് കൊണ്ടുപോവാന് കഴിയാത്തതിനാലാണ് കുറഞ്ഞ വിലയ്ക്ക് അവ വില്ക്കുന്നതെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.കാറുകള് അല് അവീറിലെ ഷോറൂമില് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില് സൗദി ബിസിനസുകാരന് ദുബയിലെ തന്റെ സുഹൃത്തിനോട് കാറുകള് കാണാന് ആവശ്യപ്പെട്ടത് പ്രകാരം ഷോറൂം സന്ദര്ശിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.തുടര്ന്ന് സൗദി ബിസിനസുകാരന് മൂന്ന് തവണ ദുബയിലെത്തുകയും വില്പ്പന കരാര് ഒപ്പിട്ട ശേഷം പല തവണകളിലായി 70 ലക്ഷം ദിര്ഹം ഇരുവര്ക്കും കൈമാറുകയുമുണ്ടായി.എന്നാല് കാറുകള് സൗദിയിലേക്ക് കൊണ്ടുപോവാന് ശ്രമിച്ചപ്പോഴാണ് കാറിന്റേതെന്ന് പറഞ്ഞ് കൈമാറിയ രേഖകളും മറ്റും വ്യാജമാണെന്ന് ഇയാള്ക്ക് ബോധ്യമായത്.തട്ടിപ്പുകാര് 30 ലക്ഷത്തിന്റെ ഗ്യാരണ്ടി ചെക്ക് നല്കിയിരുന്നുവെങ്കിലും അത് വണ്ടിച്ചെക്കായിരുന്നു.തുടര്ന്നാണ് സൗദി ബിസിനസുകാരന് പോലിസിനെ സമീപിച്ചത്.2015ലായിരുന്നു കേസിനാസ്പദമായ സംഭവം.കേസ് അന്വേഷിച്ച പോലിസ്, കാറുകള് വില്ക്കാന് തങ്ങള്ക്ക് അധികാരമുണ്ടെന്ന് കാണിച്ച് ഇരുവരും സമര്പ്പിച്ച പവര് ഓഫ് അറ്റോര്ണി വ്യാജമാണെന്ന് കണ്ടെത്തി.സെയില്സ് എഗ്രിമെന്റും കൈപ്പറ്റിയ പണത്തിന് നല്കിയ റസീപ്റ്റുകളും വ്യാജമായിരുന്നു.കേസ് പരിഗണിച്ച കോടതി ജോര്ദാനിയന് പൗരനെ അഞ്ച് വര്ഷത്തിനും സിറിയന് പൗരനെ മൂന്ന് വര്ഷത്തിനും ശിക്ഷിക്കുകയായിരുന്നു.ഇരുവരും അപ്പീല് കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതിയുടെ ശിക്ഷ മേല്ക്കോടതി ശരിവയ്ക്കുകയായിരുന്നു ### Headline : ദുബായ്: സ്പോര്ട്സ് കാറുകള് നല്കാമെന്നേറ്റ് 70 ലക്ഷം ദിര്ഹം തട്ടി, രണ്ടു പേര്ക്ക് ജയില്
264
ദില്ലി: ഉത്തര് പ്രദേശിന്റെ പുതിയ കോണ്ഗ്രസ് അധ്യക്ഷനായി അടുപ്പമുള്ള വ്യക്തിയെ നിയമിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ നീക്കത്തിനെതിരെ നേതാക്കള്.അജയ് കുമാര് ലല്ലു എംഎല്എയെ യുപി കോണ്ഗ്രസ് അധ്യക്ഷനാക്കാനാണ് പ്രിയങ്കയുടെ നീക്കം.യുപിയിലെ ജനങ്ങള്ക്കിടയില് പ്രവര്ത്തിക്കുന്ന നേതാവാണ് ലല്ലു എന്ന് പ്രിയങ്ക പറയുന്നു.എന്നാല് ഇതിനെതിരെ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തെ കണ്ടു.പക്ഷേ പ്രിയങ്കാ ഗാന്ധി തീരുമാനം മാറ്റാന് സാധ്യതയില്ലെന്നാണ് വിവരം.കിഴക്കന് ഉത്തര് പ്രദേശിന്റെ ചുമതലയുള്ള കോണ്ഗ്രസ് ജനറല് സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.അവര് നടത്തിയ സമരങ്ങളില് കൂടെ നിന്ന വ്യക്തിയാണ് ലല്ലു.നിലവില് രാജ് ബബ്ബാറാണ് കോണ്ഗ്രസ് അധ്യക്ഷന്.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തോല്വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പ്രിയങ്ക ലല്ലുവിനെ നിയമിക്കുന്നത്.ഭൂമിയെ കാത്തിരിക്കുന്നത് വന്നാശം; അപ്രതീക്ഷിത പ്രളയം!! കാട്ടുതീ, ഞെട്ടിക്കുന്ന യുഎന് റിപ്പോര്ട്ട് കിഴക്കന് യുപിയിലെ തംകുഹി രാജ് മണ്ഡലത്തില് നിന്നുള്ള കോണ്ഗ്രസ് എംഎല്എയാണ് ലല്ലു.യുപിയിലെ കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് ഇദ്ദേഹം.യുപി കേന്ദ്രമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രവര്ത്തനമെന്നും ദില്ലി കേന്ദ്രമായിട്ടല്ലെന്നും പ്രിയങ്ക പറഞ്ഞതായിട്ടാണ് റിപ്പോര്ട്ടുകള്.എതിര്പ്പുള്ള നേതാക്കള് സോണിയാ ഗാന്ധിയെ കണ്ട പരാതി പറഞ്ഞു.സൗദിയില് പ്രവാസികള്ക്ക് സന്തോഷവാര്ത്ത; ഇനി ഫീസ് നല്കേണ്ട, അഞ്ചുവര്ഷത്തേക്ക് ഇളവ് പ്രിയങ്ക ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗംഗ യാത്രയലും അടുത്തിടെ വെടിവയ്പ്പ് നടന്ന സോനഭദ്രയില് പ്രിയങ്ക നടത്തിയ പ്രതിഷേധത്തിലും കൂടെ നിന്ന നേതാവാണ് ലല്ലു.അതേസമയം, ബ്രാഹ്മണ് വിഭാഗത്തില് നിന്നുള്ള വ്യക്തിയെ അധ്യക്ഷനാക്കണമെന്ന അഭിപ്രായവും ഉയര്ന്നിട്ടുണ്ട്
യുപി കോണ്ഗ്രസ് അധ്യക്ഷന് പ്രിയങ്ക വക; എതിര്പ്പുമായി നേതാക്കള് സോണിയക്ക് മുമ്പില്
https://malayalam.oneindia.com/news/india/ajay-lallu-likely-to-new-up-congress-chief-234086.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഉത്തര് പ്രദേശിന്റെ പുതിയ കോണ്ഗ്രസ് അധ്യക്ഷനായി അടുപ്പമുള്ള വ്യക്തിയെ നിയമിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ നീക്കത്തിനെതിരെ നേതാക്കള്.അജയ് കുമാര് ലല്ലു എംഎല്എയെ യുപി കോണ്ഗ്രസ് അധ്യക്ഷനാക്കാനാണ് പ്രിയങ്കയുടെ നീക്കം.യുപിയിലെ ജനങ്ങള്ക്കിടയില് പ്രവര്ത്തിക്കുന്ന നേതാവാണ് ലല്ലു എന്ന് പ്രിയങ്ക പറയുന്നു.എന്നാല് ഇതിനെതിരെ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തെ കണ്ടു.പക്ഷേ പ്രിയങ്കാ ഗാന്ധി തീരുമാനം മാറ്റാന് സാധ്യതയില്ലെന്നാണ് വിവരം.കിഴക്കന് ഉത്തര് പ്രദേശിന്റെ ചുമതലയുള്ള കോണ്ഗ്രസ് ജനറല് സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.അവര് നടത്തിയ സമരങ്ങളില് കൂടെ നിന്ന വ്യക്തിയാണ് ലല്ലു.നിലവില് രാജ് ബബ്ബാറാണ് കോണ്ഗ്രസ് അധ്യക്ഷന്.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തോല്വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവച്ചിരുന്നു.ഈ സാഹചര്യത്തിലാണ് പ്രിയങ്ക ലല്ലുവിനെ നിയമിക്കുന്നത്.ഭൂമിയെ കാത്തിരിക്കുന്നത് വന്നാശം; അപ്രതീക്ഷിത പ്രളയം!! കാട്ടുതീ, ഞെട്ടിക്കുന്ന യുഎന് റിപ്പോര്ട്ട് കിഴക്കന് യുപിയിലെ തംകുഹി രാജ് മണ്ഡലത്തില് നിന്നുള്ള കോണ്ഗ്രസ് എംഎല്എയാണ് ലല്ലു.യുപിയിലെ കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് ഇദ്ദേഹം.യുപി കേന്ദ്രമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രവര്ത്തനമെന്നും ദില്ലി കേന്ദ്രമായിട്ടല്ലെന്നും പ്രിയങ്ക പറഞ്ഞതായിട്ടാണ് റിപ്പോര്ട്ടുകള്.എതിര്പ്പുള്ള നേതാക്കള് സോണിയാ ഗാന്ധിയെ കണ്ട പരാതി പറഞ്ഞു.സൗദിയില് പ്രവാസികള്ക്ക് സന്തോഷവാര്ത്ത; ഇനി ഫീസ് നല്കേണ്ട, അഞ്ചുവര്ഷത്തേക്ക് ഇളവ് പ്രിയങ്ക ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗംഗ യാത്രയലും അടുത്തിടെ വെടിവയ്പ്പ് നടന്ന സോനഭദ്രയില് പ്രിയങ്ക നടത്തിയ പ്രതിഷേധത്തിലും കൂടെ നിന്ന നേതാവാണ് ലല്ലു.അതേസമയം, ബ്രാഹ്മണ് വിഭാഗത്തില് നിന്നുള്ള വ്യക്തിയെ അധ്യക്ഷനാക്കണമെന്ന അഭിപ്രായവും ഉയര്ന്നിട്ടുണ്ട് ### Headline : യുപി കോണ്ഗ്രസ് അധ്യക്ഷന് പ്രിയങ്ക വക; എതിര്പ്പുമായി നേതാക്കള് സോണിയക്ക് മുമ്പില്
265
ദില്ലി: വിവരാവകാശ നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ രാജ്യസഭയില് വന് ബഹളം.ഭരണപക്ഷവും പ്രതിപക്ഷവും ചേരിതിരിഞ്ഞ് വാഗ്വാദത്തില് ഏര്പ്പെട്ടു.രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് ബില്ല് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.എതിര്പ്പുമായി ഭരണപക്ഷം രംഗത്തുവന്നു.ബഹളം മൂലം രണ്ടുതവണ സഭ നീട്ടിവെക്കേണ്ടി വന്നു.ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിങിനോട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് ബില്ല് അവതരിപ്പിക്കാന് ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.ബില്ല് വിശദമായ പരിശോധനയ്ക്ക് വേണ്ടി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.തൃണമൂല് അംഗം ദെരക് ഒബ്രിയന്, രണ്ടു ഇടതുപക്ഷ അംഗങ്ങള് എന്നിവരാണ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.എന്നാല് ബില്ലിന്മേല് വോട്ടെടുപ്പ് നടക്കുന്ന ദിവസം എതിര് പ്രമേയങ്ങളും പരിഗണിക്കാമെന്ന് ഡെപ്യൂട്ടി ചെയര്മാന് പറഞ്ഞു.ചര്ച്ച തുടങ്ങാമെന്ന് അദ്ദേഹം നിര്ദേശിച്ച ഉടനെ പ്രതിപക്ഷം വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു.അതേസമയം, പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് ഏഴ് വരെ നീട്ടി കേന്ദ്രസര്ക്കാര് തീരുമാനമെടുത്തു.ഒട്ടേറെ ബില്ലുകള് പാസാക്കാനുള്ള സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.ആര്ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില് കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണര്മാരുടെ ശമ്പളവും സേവന കാലാവധിയും നിശ്ചയിക്കാന് കേന്ദ്രസര്ക്കാരിന് അധികാരം നല്കുന്ന ഭേദഗതി ബില്ലാണ് സര്ക്കാര് അവതരിപ്പിച്ചിരിക്കുന്നത്.ഇത് സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും സ്വാധീനിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.പുതിയ ഭേദഗതി വരുന്നതോടെ തങ്ങളുടെ ആനൂകൂല്യം കേന്ദ്രം തടയുമോ എന്ന ആശങ്കയില് സര്ക്കാര് വിരുദ്ധ വിവരങ്ങള് പുറത്തുവിടാന് വിവരാവകാശ കമ്മീഷണര്മാര് മടിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.വജാഹത് ഹബീബുല്ല, ശ്രീധര് ആചാര്യലു, ശൈലേഷ് ഗാന്ധി, ദീപക് സന്ധു, യശോവര്ധന് ആസാദ്, എംഎം അന്സാരി, അന്നപൂര്ണ ദീക്ഷിത് തുടങ്ങിയ മുന് കേന്ദ്ര വിവരാവകാശ കമ്മീഷണര്മാര് ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്
രാജ്യസഭയെ പ്രക്ഷുബ്ദമാക്കി ആര്ടിഐ ബില്ല്; പ്രതിഷേധവുമായി മുന് കമ്മീഷണര്മാരും
https://malayalam.oneindia.com/news/india/rti-bill-oppn-govt-lock-horns-in-rajya-sabha-230441.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: വിവരാവകാശ നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ രാജ്യസഭയില് വന് ബഹളം.ഭരണപക്ഷവും പ്രതിപക്ഷവും ചേരിതിരിഞ്ഞ് വാഗ്വാദത്തില് ഏര്പ്പെട്ടു.രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് ബില്ല് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.എതിര്പ്പുമായി ഭരണപക്ഷം രംഗത്തുവന്നു.ബഹളം മൂലം രണ്ടുതവണ സഭ നീട്ടിവെക്കേണ്ടി വന്നു.ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിങിനോട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് ബില്ല് അവതരിപ്പിക്കാന് ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.ബില്ല് വിശദമായ പരിശോധനയ്ക്ക് വേണ്ടി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.തൃണമൂല് അംഗം ദെരക് ഒബ്രിയന്, രണ്ടു ഇടതുപക്ഷ അംഗങ്ങള് എന്നിവരാണ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.എന്നാല് ബില്ലിന്മേല് വോട്ടെടുപ്പ് നടക്കുന്ന ദിവസം എതിര് പ്രമേയങ്ങളും പരിഗണിക്കാമെന്ന് ഡെപ്യൂട്ടി ചെയര്മാന് പറഞ്ഞു.ചര്ച്ച തുടങ്ങാമെന്ന് അദ്ദേഹം നിര്ദേശിച്ച ഉടനെ പ്രതിപക്ഷം വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു.അതേസമയം, പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് ഏഴ് വരെ നീട്ടി കേന്ദ്രസര്ക്കാര് തീരുമാനമെടുത്തു.ഒട്ടേറെ ബില്ലുകള് പാസാക്കാനുള്ള സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.ആര്ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില് കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണര്മാരുടെ ശമ്പളവും സേവന കാലാവധിയും നിശ്ചയിക്കാന് കേന്ദ്രസര്ക്കാരിന് അധികാരം നല്കുന്ന ഭേദഗതി ബില്ലാണ് സര്ക്കാര് അവതരിപ്പിച്ചിരിക്കുന്നത്.ഇത് സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും സ്വാധീനിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.പുതിയ ഭേദഗതി വരുന്നതോടെ തങ്ങളുടെ ആനൂകൂല്യം കേന്ദ്രം തടയുമോ എന്ന ആശങ്കയില് സര്ക്കാര് വിരുദ്ധ വിവരങ്ങള് പുറത്തുവിടാന് വിവരാവകാശ കമ്മീഷണര്മാര് മടിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.വജാഹത് ഹബീബുല്ല, ശ്രീധര് ആചാര്യലു, ശൈലേഷ് ഗാന്ധി, ദീപക് സന്ധു, യശോവര്ധന് ആസാദ്, എംഎം അന്സാരി, അന്നപൂര്ണ ദീക്ഷിത് തുടങ്ങിയ മുന് കേന്ദ്ര വിവരാവകാശ കമ്മീഷണര്മാര് ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട് ### Headline : രാജ്യസഭയെ പ്രക്ഷുബ്ദമാക്കി ആര്ടിഐ ബില്ല്; പ്രതിഷേധവുമായി മുന് കമ്മീഷണര്മാരും
266
ആലപ്പുഴ: അമ്പലപ്പുഴ,കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ഒന്നാം ഘട്ടത്തിന്റെ കച്ചേരിമുക്ക് മുതൽ പൊടിയാടി ജങ്ഷൻ വരെയുള്ള റോഡിന്റെ ജില്ലയിലെ ഉദ്ഘാടനം ഫെബ്രുവരി 23ന് പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.22.56 കിലോമീറ്റർ നീളത്തിൽ അന്തർദ്ദേശീയ നിലവാരത്തിൽ പുനർ നിർമ്മിച്ച റോഡ് സംസ്ഥാനത്തെ കിഫ്ബി പ്രവർത്തികളുടെ ആദ്യ സംരംഭമായാണ് പൂർത്തീകരിച്ചത്.70.75 കോടി രൂപയാണ് നിർമ്മാണ ചെലവ്.റബ്ബർ, പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം കോൺക്രീറ്റ് ഡക്റ്റുകൾ എന്നിവ ഉൾപ്പെടുത്തി ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പുനർ നിർമ്മാണം നടത്തിയത്.അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസകിന്റെ അധ്യക്ഷത വഹിക്കും.എ.എം ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളാകും.പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ സ്വാഗതം ആശംസിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, ജില്ല പഞ്ചായത്ത് മെമ്പർ എ.ആർ.കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ബൈജു, പ്രജിത്ത് കാരിക്കൽ, രമാദേവി, സുഷമ രാജീവ്, മനോജ്, ശോഭ ബാലൻ, കരുമാടി മുരളി, മായ സുരേഷ്, സുപ്രണ്ടിങ് എൻജിനീയർ ബി.വിനു എന്നിവർ പങ്കെടുക്കും.പ്രോജക്ട് ഡയറക്ടര് ഡാര്ലിന്കാര്മലിറ്റ ഡിക്രൂസ് റിപ്പോര്ട്ട് അവതരിപ്പിക്കും.പത്തനംതിട്ട ജില്ലയിലെ പൊടിയാടിയിലെ ഉദ്ഘാടനം 21ന് രാവിലെ 10ന് മാത്യു ടി.തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിർവഹിക്കും.കണ്ണൂരിൽ വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ
അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും
https://timeskerala.com/archives/198761
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: അമ്പലപ്പുഴ,കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ഒന്നാം ഘട്ടത്തിന്റെ കച്ചേരിമുക്ക് മുതൽ പൊടിയാടി ജങ്ഷൻ വരെയുള്ള റോഡിന്റെ ജില്ലയിലെ ഉദ്ഘാടനം ഫെബ്രുവരി 23ന് പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.22.56 കിലോമീറ്റർ നീളത്തിൽ അന്തർദ്ദേശീയ നിലവാരത്തിൽ പുനർ നിർമ്മിച്ച റോഡ് സംസ്ഥാനത്തെ കിഫ്ബി പ്രവർത്തികളുടെ ആദ്യ സംരംഭമായാണ് പൂർത്തീകരിച്ചത്.70.75 കോടി രൂപയാണ് നിർമ്മാണ ചെലവ്.റബ്ബർ, പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം കോൺക്രീറ്റ് ഡക്റ്റുകൾ എന്നിവ ഉൾപ്പെടുത്തി ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പുനർ നിർമ്മാണം നടത്തിയത്.അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസകിന്റെ അധ്യക്ഷത വഹിക്കും.എ.എം ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളാകും.പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ സ്വാഗതം ആശംസിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, ജില്ല പഞ്ചായത്ത് മെമ്പർ എ.ആർ.കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ബൈജു, പ്രജിത്ത് കാരിക്കൽ, രമാദേവി, സുഷമ രാജീവ്, മനോജ്, ശോഭ ബാലൻ, കരുമാടി മുരളി, മായ സുരേഷ്, സുപ്രണ്ടിങ് എൻജിനീയർ ബി.വിനു എന്നിവർ പങ്കെടുക്കും.പ്രോജക്ട് ഡയറക്ടര് ഡാര്ലിന്കാര്മലിറ്റ ഡിക്രൂസ് റിപ്പോര്ട്ട് അവതരിപ്പിക്കും.പത്തനംതിട്ട ജില്ലയിലെ പൊടിയാടിയിലെ ഉദ്ഘാടനം 21ന് രാവിലെ 10ന് മാത്യു ടി.തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിർവഹിക്കും.കണ്ണൂരിൽ വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ ### Headline : അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും
267
വിദ്യാലയങ്ങളിലെ ലഹരിവിരുധ ക്ലബുകളുടെ പ്രവര്ത്തനം ഊര്ജ്ജിതപ്പെടുത്തുന്നതിനായി ക്ലബില് അംഗങ്ങളാകുന്ന വിദ്യാര്ത്ഥികള്ക്ക് പൊതുപരീക്ഷകളില് ഗ്രേസ് മാര്ക്ക് നല്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.സ്കൂളില് ക്ലബുകളുടെ പ്രവര്ത്തനം കുട്ടികളുടെ അഭാവം കാരണം കാര്യക്ഷമമല്ലെന്ന് യോഗത്തില് അഭിപ്രായമുയര്ന്നു.ഇതിന് പരിഹാരമായാണ് ക്ലബില് അംഗങ്ങളാകുന്ന വിദ്യാര്ത്ഥികള്ക്ക് ഗ്രേസ് മാര്ക്ക് നല്കണമെന്ന ആവശ്യം ഉയര്ന്നുവന്നത്.ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള് സജീവമാകുമ്പോഴും മൊബൈല് മദ്യവില്പ്പന വ്യാപകമാകുന്നതായി യോഗം ചൂണ്ടിക്കാട്ടി.വിമുക്തി പദ്ധതിയില് വാര്ഡ് തലങ്ങളില് രൂപീകരിച്ച ജാഗ്രത സമിതിയുടെ പ്രവര്ത്തനം ശക്തിപ്പെടുത്തിയാല് ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് യോഗത്തില് നിര്ദ്ദേശമുയര്ന്നു.വിമുക്തി 90 ദിന തീവ്രയജ്ഞ പരിപാടിയൂടെ ഭാഗമായി ഗ്രന്ഥശാലകള്, ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ലബുകള്, റസിഡന്റ് അസോസിയേഷന് എന്നിവരുടെ യോഗം ജനുവരി 20 നകം വിളിച്ചുചേര്ക്കാനും സമിതിയോഗത്തില് തീരുമാനമായി.കഴിഞ്ഞ മാസം ജില്ലയില് എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില് 104 അബ്കാരി കേസുകളും 38 എന് ഡി പി എസ് കേസുകളും പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട 274 കേസുകളും പിടികൂടി.32 ലിറ്റര് ചാരായം, 328.475 ലിറ്റര് വിദേശമദ്യം, 129.395 ലിറ്റര് ഇതരസംസ്ഥാനങ്ങളില് നിന്നുള്ള മദ്യവും പിടികൂടി.എ ഡി എമ്മിന്റെ ചേംബറില് ചേര്ന്ന യോഗത്തില് എ ഡി എം ഇ പി മേഴ്സി അധ്യക്ഷയായി.ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര് പി കെ സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് കെ എസ് ഷാജി, വനിതാ ശിശുക്ഷേമ ഓഫീസര് പി സുലജ, കണ്ണൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന് പത്മനാഭന്, വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്, സംഘടന പ്രതിനിധികള് തുടങ്ങിയവര് സംബന്ധിച്ചു
ലഹരിവിരുധ ക്ലബ് അംഗങ്ങള്ക്ക് ഗ്രേസ് മാര്ക്ക് നല്കണം: ജനകീയ സമിതി
https://timeskerala.com/archives/170502
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിദ്യാലയങ്ങളിലെ ലഹരിവിരുധ ക്ലബുകളുടെ പ്രവര്ത്തനം ഊര്ജ്ജിതപ്പെടുത്തുന്നതിനായി ക്ലബില് അംഗങ്ങളാകുന്ന വിദ്യാര്ത്ഥികള്ക്ക് പൊതുപരീക്ഷകളില് ഗ്രേസ് മാര്ക്ക് നല്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.സ്കൂളില് ക്ലബുകളുടെ പ്രവര്ത്തനം കുട്ടികളുടെ അഭാവം കാരണം കാര്യക്ഷമമല്ലെന്ന് യോഗത്തില് അഭിപ്രായമുയര്ന്നു.ഇതിന് പരിഹാരമായാണ് ക്ലബില് അംഗങ്ങളാകുന്ന വിദ്യാര്ത്ഥികള്ക്ക് ഗ്രേസ് മാര്ക്ക് നല്കണമെന്ന ആവശ്യം ഉയര്ന്നുവന്നത്.ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള് സജീവമാകുമ്പോഴും മൊബൈല് മദ്യവില്പ്പന വ്യാപകമാകുന്നതായി യോഗം ചൂണ്ടിക്കാട്ടി.വിമുക്തി പദ്ധതിയില് വാര്ഡ് തലങ്ങളില് രൂപീകരിച്ച ജാഗ്രത സമിതിയുടെ പ്രവര്ത്തനം ശക്തിപ്പെടുത്തിയാല് ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് യോഗത്തില് നിര്ദ്ദേശമുയര്ന്നു.വിമുക്തി 90 ദിന തീവ്രയജ്ഞ പരിപാടിയൂടെ ഭാഗമായി ഗ്രന്ഥശാലകള്, ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ലബുകള്, റസിഡന്റ് അസോസിയേഷന് എന്നിവരുടെ യോഗം ജനുവരി 20 നകം വിളിച്ചുചേര്ക്കാനും സമിതിയോഗത്തില് തീരുമാനമായി.കഴിഞ്ഞ മാസം ജില്ലയില് എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില് 104 അബ്കാരി കേസുകളും 38 എന് ഡി പി എസ് കേസുകളും പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട 274 കേസുകളും പിടികൂടി.32 ലിറ്റര് ചാരായം, 328.475 ലിറ്റര് വിദേശമദ്യം, 129.395 ലിറ്റര് ഇതരസംസ്ഥാനങ്ങളില് നിന്നുള്ള മദ്യവും പിടികൂടി.എ ഡി എമ്മിന്റെ ചേംബറില് ചേര്ന്ന യോഗത്തില് എ ഡി എം ഇ പി മേഴ്സി അധ്യക്ഷയായി.ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര് പി കെ സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് കെ എസ് ഷാജി, വനിതാ ശിശുക്ഷേമ ഓഫീസര് പി സുലജ, കണ്ണൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന് പത്മനാഭന്, വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്, സംഘടന പ്രതിനിധികള് തുടങ്ങിയവര് സംബന്ധിച്ചു ### Headline : ലഹരിവിരുധ ക്ലബ് അംഗങ്ങള്ക്ക് ഗ്രേസ് മാര്ക്ക് നല്കണം: ജനകീയ സമിതി
268
ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള സര്ക്കാര് നീക്കത്തെ വീണ്ടും തുറന്ന് എതിര്ത്ത് ജെഡിയു.ബിജെപിയെ അടല് ബീഹാരി വാജ്പേയുടെ തന്നെ വചനങ്ങള് ഓര്മിപ്പിച്ചിരിക്കുകയാണ് ജെഡിയു.ആര്ട്ടിക്കിള് 370 ഒരിക്കലും തകര്ക്കാന് അനുവദിക്കരുതെന്നായിരുന്നു വാജ്പേയ് പറഞ്ഞത്.പ്രത്യേക പദവി എടുത്ത് കളഞ്ഞതില് ജെഡിയു പ്രതിഷേധിക്കുന്നു.അത് തെറ്റായ നടപടിയാണെന്നും ജെഡിയു പ്രതിഷേധമറിയിച്ച് കൊണ്ട് വ്യക്തമാക്കി.കശ്മീരിനെ അപകടത്തിലാക്കുന്നതും, അവിടത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതുമല്ലാത്ത ഒരു ബില്ലിനെയും ഭേദഗതികളെയും പ്രമേയങ്ങളെയും ജെഡിയു ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് പാര്ട്ടിയുടെ ലോക്സഭാ നേതാവ് രാജീവ് രഞ്ജന് പറഞ്ഞു.ബിജെപിയോ സര്ക്കാരോ ഒരിക്കലും വിവാദപരമായ ഒരു കാര്യത്തില് തൊടരുതെന്നും അദ്ദേഹം പറഞ്ഞു.ഇതിന് ശേഷം ജെഡിയു നേതാക്കള് സഭയില് നിന്നിറങ്ങി പ ാേയി.നേരത്തെ ജെഡിയു ബില്ലിനെ എതിര്ത്തിരുന്നു.ബീഹാറിലെ രാഷ്ട്രീയ സാഹചര്യം മാറുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.നേരത്തെ ജാര്ഖണ്ഡില് ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനിച്ചിരുന്നു.ഇത് ബിജെപി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിരുന്നു.നിര്ണായകമായ മുത്തലാഖ് ബില്ലിലും ജെഡിയു ബിജെപിയെ കൈവിട്ടിരുന്നു.പാര്ട്ടിയുടെ തീവ്ര ഹിന്ദുത്വ നടപടികളെ പിന്തുണയ്ക്കാനാവില്ലെന്ന് നേരത്തെ തന്നെ നിതീഷ കുമാര് വ്യക്താക്കിയതാണ്.ആര്ട്ടിക്കിള് 370 ദുര്ബലമാക്കുന്നത് നല്ല കാര്യമല്ലെന്നാണ് നിതീഷ് കുമാര് നേരത്തെ തന്നെ പറഞ്ഞിരുന്നു.എന്ഡിഎ സഖ്യം 19902കളില് തന്നെ ഇത് പറഞ്ഞതാണ്.ബിജെപിയുടെ സുപ്രധാന അജണ്ടകളില് നിന്ന് ഇതിനെ മാറ്റിനിര്ത്തുമെന്ന് പറഞ്ഞിരുന്നതാണെന്നും ജെഡിയു നേതാക്കള് പറഞ്ഞു.സര്ക്കാരിനെതിരെയുള്ള വിമര്ശനമല്ല ഇത്.തീവ്രവാദത്തിനെതിരെ സര്ക്കാര് നടത്തുന്ന നടപടികളെ ജെഡിയു പിന്തുണയ്ക്കുന്നുവെന്നും രാജീവ് രഞ്ജന് പറഞ്ഞു
നിതീഷിന്റെ ജെഡിയു പിന്നെയും സര്ക്കാരിനെ കൈവിട്ടു, വാജ്പേയെ കണ്ട് പഠിക്കണമെന്ന് ജെഡിയു
https://malayalam.oneindia.com/news/india/jdu-again-walks-out-on-ls-on-kashmir-bill-231338.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള സര്ക്കാര് നീക്കത്തെ വീണ്ടും തുറന്ന് എതിര്ത്ത് ജെഡിയു.ബിജെപിയെ അടല് ബീഹാരി വാജ്പേയുടെ തന്നെ വചനങ്ങള് ഓര്മിപ്പിച്ചിരിക്കുകയാണ് ജെഡിയു.ആര്ട്ടിക്കിള് 370 ഒരിക്കലും തകര്ക്കാന് അനുവദിക്കരുതെന്നായിരുന്നു വാജ്പേയ് പറഞ്ഞത്.പ്രത്യേക പദവി എടുത്ത് കളഞ്ഞതില് ജെഡിയു പ്രതിഷേധിക്കുന്നു.അത് തെറ്റായ നടപടിയാണെന്നും ജെഡിയു പ്രതിഷേധമറിയിച്ച് കൊണ്ട് വ്യക്തമാക്കി.കശ്മീരിനെ അപകടത്തിലാക്കുന്നതും, അവിടത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതുമല്ലാത്ത ഒരു ബില്ലിനെയും ഭേദഗതികളെയും പ്രമേയങ്ങളെയും ജെഡിയു ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് പാര്ട്ടിയുടെ ലോക്സഭാ നേതാവ് രാജീവ് രഞ്ജന് പറഞ്ഞു.ബിജെപിയോ സര്ക്കാരോ ഒരിക്കലും വിവാദപരമായ ഒരു കാര്യത്തില് തൊടരുതെന്നും അദ്ദേഹം പറഞ്ഞു.ഇതിന് ശേഷം ജെഡിയു നേതാക്കള് സഭയില് നിന്നിറങ്ങി പ ാേയി.നേരത്തെ ജെഡിയു ബില്ലിനെ എതിര്ത്തിരുന്നു.ബീഹാറിലെ രാഷ്ട്രീയ സാഹചര്യം മാറുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.നേരത്തെ ജാര്ഖണ്ഡില് ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനിച്ചിരുന്നു.ഇത് ബിജെപി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിരുന്നു.നിര്ണായകമായ മുത്തലാഖ് ബില്ലിലും ജെഡിയു ബിജെപിയെ കൈവിട്ടിരുന്നു.പാര്ട്ടിയുടെ തീവ്ര ഹിന്ദുത്വ നടപടികളെ പിന്തുണയ്ക്കാനാവില്ലെന്ന് നേരത്തെ തന്നെ നിതീഷ കുമാര് വ്യക്താക്കിയതാണ്.ആര്ട്ടിക്കിള് 370 ദുര്ബലമാക്കുന്നത് നല്ല കാര്യമല്ലെന്നാണ് നിതീഷ് കുമാര് നേരത്തെ തന്നെ പറഞ്ഞിരുന്നു.എന്ഡിഎ സഖ്യം 19902കളില് തന്നെ ഇത് പറഞ്ഞതാണ്.ബിജെപിയുടെ സുപ്രധാന അജണ്ടകളില് നിന്ന് ഇതിനെ മാറ്റിനിര്ത്തുമെന്ന് പറഞ്ഞിരുന്നതാണെന്നും ജെഡിയു നേതാക്കള് പറഞ്ഞു.സര്ക്കാരിനെതിരെയുള്ള വിമര്ശനമല്ല ഇത്.തീവ്രവാദത്തിനെതിരെ സര്ക്കാര് നടത്തുന്ന നടപടികളെ ജെഡിയു പിന്തുണയ്ക്കുന്നുവെന്നും രാജീവ് രഞ്ജന് പറഞ്ഞു ### Headline : നിതീഷിന്റെ ജെഡിയു പിന്നെയും സര്ക്കാരിനെ കൈവിട്ടു, വാജ്പേയെ കണ്ട് പഠിക്കണമെന്ന് ജെഡിയു
269
ദില്ലി: ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്വലിച്ചത് സംബന്ധിച്ച വിവാദങ്ങള് അവസാനിക്കും മുന്പ് എസ്പിജി ഭേദഗതി ബില് ലോക്സഭയില് അവതരിപ്പിക്കാന് സര്ക്കാര്.പ്രധാനമന്ത്രിക്ക് മാത്രമായി എസ്പിജി സുരക്ഷ പരിമിതപ്പെടുത്തുകയെന്നാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.നിലവില് പ്രധാനാമന്ത്രി, അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്, മുന് പ്രധാനമന്ത്രി അവരുടെ കുടുംബാംഗങ്ങള് എന്നിവര്ക്കാണ് സുരക്ഷാ ഭീഷണി അനുസരിച്ചാണ് എസ്പിജി സംരക്ഷണം നല്കി വരുന്നത്.കഴിഞ്ഞ ആഴ്ചയാണ് സുരക്ഷാ ഭീഷണിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗാന്ധി കുടുംബത്തിന് നല്കി വരുന്ന എസ്പിജി സുരക്ഷ കേന്ദ്രസര്ക്കാര് പിന്വലിച്ചത്.ഗാന്ധി കുടുംബം എസ്പിജി സുരക്ഷാ മാനദണ്ഡങ്ങള് ശരിയായ രീതിയില് പാലിച്ചില്ലെന്നും കേന്ദ്രം തയ്യാറക്കിയ റിപ്പോര്ട്ടില് കുറ്റപ്പെടുത്തിയിരുന്നു.ഇതോടെ സിആര്പിഎഫിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമായിരിക്കും ഗാന്ധി കുടുംബത്തിന് ലഭിക്കുക.ദില്ലി പോലീസിന്റേത് ഉള്പ്പെടെ നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷമാണ് സെഡ് പ്ലസ് കാറ്റഗറിയില് ലഭിക്കുക അതേസമയം എസ്പിജി സുരക്ഷ പിന്വലിച്ചതിനെതിരെ കോണ്ഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ലോക്സഭയില് ഉയര്ത്തിയത്.ഏകാധിപത്യം അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.രാഷ്ട്രീയ വൈരാഗ്യം തീര്ക്കുകയാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.സുരക്ഷ പുനസ്ഥാപിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നു.1991 മെയ് 21 ന് മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്ന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തിന് കേന്ദ്ര സര്ക്കാര് എസ്പിജി സുരക്ഷ അനുവദിച്ചത്
വിവാദങ്ങള്ക്കിടെ എസ്പിജി ഭേദഗതി ബില് ലോക്സഭയില് അവതരിപ്പിക്കാന് സര്ക്കാര്
https://malayalam.oneindia.com/news/india/govt-to-table-spg-amendment-bill-in-lok-sabha-237320.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്വലിച്ചത് സംബന്ധിച്ച വിവാദങ്ങള് അവസാനിക്കും മുന്പ് എസ്പിജി ഭേദഗതി ബില് ലോക്സഭയില് അവതരിപ്പിക്കാന് സര്ക്കാര്.പ്രധാനമന്ത്രിക്ക് മാത്രമായി എസ്പിജി സുരക്ഷ പരിമിതപ്പെടുത്തുകയെന്നാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.നിലവില് പ്രധാനാമന്ത്രി, അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്, മുന് പ്രധാനമന്ത്രി അവരുടെ കുടുംബാംഗങ്ങള് എന്നിവര്ക്കാണ് സുരക്ഷാ ഭീഷണി അനുസരിച്ചാണ് എസ്പിജി സംരക്ഷണം നല്കി വരുന്നത്.കഴിഞ്ഞ ആഴ്ചയാണ് സുരക്ഷാ ഭീഷണിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗാന്ധി കുടുംബത്തിന് നല്കി വരുന്ന എസ്പിജി സുരക്ഷ കേന്ദ്രസര്ക്കാര് പിന്വലിച്ചത്.ഗാന്ധി കുടുംബം എസ്പിജി സുരക്ഷാ മാനദണ്ഡങ്ങള് ശരിയായ രീതിയില് പാലിച്ചില്ലെന്നും കേന്ദ്രം തയ്യാറക്കിയ റിപ്പോര്ട്ടില് കുറ്റപ്പെടുത്തിയിരുന്നു.ഇതോടെ സിആര്പിഎഫിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമായിരിക്കും ഗാന്ധി കുടുംബത്തിന് ലഭിക്കുക.ദില്ലി പോലീസിന്റേത് ഉള്പ്പെടെ നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷമാണ് സെഡ് പ്ലസ് കാറ്റഗറിയില് ലഭിക്കുക അതേസമയം എസ്പിജി സുരക്ഷ പിന്വലിച്ചതിനെതിരെ കോണ്ഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ലോക്സഭയില് ഉയര്ത്തിയത്.ഏകാധിപത്യം അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.രാഷ്ട്രീയ വൈരാഗ്യം തീര്ക്കുകയാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.സുരക്ഷ പുനസ്ഥാപിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നു.1991 മെയ് 21 ന് മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്ന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തിന് കേന്ദ്ര സര്ക്കാര് എസ്പിജി സുരക്ഷ അനുവദിച്ചത് ### Headline : വിവാദങ്ങള്ക്കിടെ എസ്പിജി ഭേദഗതി ബില് ലോക്സഭയില് അവതരിപ്പിക്കാന് സര്ക്കാര്
270
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ലൈംഗിക ചൂഷണത്തിനിരയാക്കിയ 19 വയസുകാരൻ അറസ്റ്റിൽ.പിണറായി പാറപ്രത്ത് വാടക വീട്ടില് താമസിച്ച് വരികയായിരുന്ന പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിസാണ് അറസ്റ്റ്.കൂത്തുപറമ്പ് മൂന്നാംപീടികയിലെ അഭിജിത്തിനെയാണ് പോക്സോ വകുപ്പു പ്രകാരം പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.8 മണ്ഡലങ്ങളില് ബിജെപി വിജയം ഉറപ്പിക്കാന് ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ 17കാരിയായ പെണ്കുട്ടിയെ പ്രതി മൊബൈല് ഫോണ് വഴി പരിചയപ്പെടുകയായിരുന്നു.തുടര്ന്ന് പെണ്കുട്ടിയും കുടുംബവും താമസിക്കുന്ന പാറപ്രത്തെ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.പിന്നീട് മൊബൈല് ഫോണില് ചിത്രങ്ങള് പകര്ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂര് ജില്ലയിലെ സ്കൂളുകളില് ഹയര് സെക്കണ്ടറി വിഭാഗത്തില് പഠിക്കുന്ന നാല് പെണ്കുട്ടികള് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.ഇതേ തുടര്ന്ന് ജനമൈത്രി പോലീസും പ്രാദേശിക ഭരണകൂടങ്ങളും കുട്ടികള്ക്ക് കൗണ്സിലിംഗ് ഉള്പ്പെടെ നല്കി വരികയായിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഇത്തരമൊരു കൗണ്സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ പെണ്കുട്ടി നടന്ന കാര്യങ്ങള് തുറന്ന് പറഞ്ഞത്.തുടര്ന്ന് പോലീസില് പരാതി നല്കുകയായിരുന്നു.പെണ്കുട്ടിയുടെ അച്ഛന് പത്ത് വര്ഷം മുമ്പേ മരന്നപ്പെട്ടിരുന്നു.പിന്നീട് ഇവരുടെ കുടുംബം വാടക വീട്ടുകളില് കഴിഞ്ഞ് വരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയും പ്രതി ഇത്തരത്തില് പീഡിപ്പിച്ചതായും പെണ്കുട്ടി പോലീസിന് മൊഴി നല്കി.പ്രതിയെ വൈകിട്ടോടെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു
സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽ
https://malayalam.oneindia.com/news/kannur/teenager-arrested-in-molestation-case-236931.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ലൈംഗിക ചൂഷണത്തിനിരയാക്കിയ 19 വയസുകാരൻ അറസ്റ്റിൽ.പിണറായി പാറപ്രത്ത് വാടക വീട്ടില് താമസിച്ച് വരികയായിരുന്ന പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിസാണ് അറസ്റ്റ്.കൂത്തുപറമ്പ് മൂന്നാംപീടികയിലെ അഭിജിത്തിനെയാണ് പോക്സോ വകുപ്പു പ്രകാരം പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.8 മണ്ഡലങ്ങളില് ബിജെപി വിജയം ഉറപ്പിക്കാന് ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ 17കാരിയായ പെണ്കുട്ടിയെ പ്രതി മൊബൈല് ഫോണ് വഴി പരിചയപ്പെടുകയായിരുന്നു.തുടര്ന്ന് പെണ്കുട്ടിയും കുടുംബവും താമസിക്കുന്ന പാറപ്രത്തെ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.പിന്നീട് മൊബൈല് ഫോണില് ചിത്രങ്ങള് പകര്ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂര് ജില്ലയിലെ സ്കൂളുകളില് ഹയര് സെക്കണ്ടറി വിഭാഗത്തില് പഠിക്കുന്ന നാല് പെണ്കുട്ടികള് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.ഇതേ തുടര്ന്ന് ജനമൈത്രി പോലീസും പ്രാദേശിക ഭരണകൂടങ്ങളും കുട്ടികള്ക്ക് കൗണ്സിലിംഗ് ഉള്പ്പെടെ നല്കി വരികയായിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഇത്തരമൊരു കൗണ്സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ പെണ്കുട്ടി നടന്ന കാര്യങ്ങള് തുറന്ന് പറഞ്ഞത്.തുടര്ന്ന് പോലീസില് പരാതി നല്കുകയായിരുന്നു.പെണ്കുട്ടിയുടെ അച്ഛന് പത്ത് വര്ഷം മുമ്പേ മരന്നപ്പെട്ടിരുന്നു.പിന്നീട് ഇവരുടെ കുടുംബം വാടക വീട്ടുകളില് കഴിഞ്ഞ് വരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയും പ്രതി ഇത്തരത്തില് പീഡിപ്പിച്ചതായും പെണ്കുട്ടി പോലീസിന് മൊഴി നല്കി.പ്രതിയെ വൈകിട്ടോടെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു ### Headline : സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽ
271
ളപ്പണ ഇടപാടുകള് അടക്കം എല്ലാം അന്വേഷിക്കണമെന്നും എംകെ രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെടുന്നു.കോഴിക്കോട്: ദേശിയ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില് കുടുങ്ങിയ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥി എംകെ രാഘവന്റെ പണമിടപാടുകള് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്കി.എല്ഡിഎഫ് കോഴിക്കോട് പാര്ലമെന്റ് മണ്ഡലം കമ്മിറ്റി കണ്വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പിഎ മുഹമ്മദ് റിയാസാണ് പരാതി നല്കിയത്.എംകെ രാഘവന് നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയില് ആവശ്യപ്പെടുന്നത്.കള്ളപ്പണ ഇടപാടുകള് അടക്കം എല്ലാം അന്വേഷിക്കണമെന്നും എംകെ രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെടുന്നു.2014ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പില് ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന് തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് മുമ്പാകെ കാണിച്ചത്.എന്നാല് സ്വകാര്യ ചാനല് പ്രതിനിധിയോട് 2 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും റിയാസ് പരാതിയില് ചുണ്ടിക്കാണിക്കുന്നു.അതേസമയം, എംകെ രാഘവനെതിരെ ഉയര്ന്ന കോഴ ആരോപണം സംബന്ധിച്ച് ജില്ലാ കളക്ടര് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിച്ചു.വീഡിയോയിലെ ശബ്ദം രാഘവന്റേതാണോയെന്ന് ഉറപ്പാക്കണമെങ്കില് സാങ്കേതിക പരിശോധനയ്ക്ക് പുറമേ ഫോറന്സിക്ക് പരിശോധനയും നടത്തണമെന്നാണ് റിപ്പോര്ട്ടില് പറയുന്നത്
എംകെ രാഘവന്റെ പണമിടപാടുകള് അന്വേഷിക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ പരാതി
https://bignewskerala.com/2019/04/06/muhammed-riyas-named-complained-against-mk-raghavan/39624/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ളപ്പണ ഇടപാടുകള് അടക്കം എല്ലാം അന്വേഷിക്കണമെന്നും എംകെ രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെടുന്നു.കോഴിക്കോട്: ദേശിയ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില് കുടുങ്ങിയ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥി എംകെ രാഘവന്റെ പണമിടപാടുകള് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്കി.എല്ഡിഎഫ് കോഴിക്കോട് പാര്ലമെന്റ് മണ്ഡലം കമ്മിറ്റി കണ്വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പിഎ മുഹമ്മദ് റിയാസാണ് പരാതി നല്കിയത്.എംകെ രാഘവന് നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയില് ആവശ്യപ്പെടുന്നത്.കള്ളപ്പണ ഇടപാടുകള് അടക്കം എല്ലാം അന്വേഷിക്കണമെന്നും എംകെ രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെടുന്നു.2014ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പില് ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന് തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് മുമ്പാകെ കാണിച്ചത്.എന്നാല് സ്വകാര്യ ചാനല് പ്രതിനിധിയോട് 2 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും റിയാസ് പരാതിയില് ചുണ്ടിക്കാണിക്കുന്നു.അതേസമയം, എംകെ രാഘവനെതിരെ ഉയര്ന്ന കോഴ ആരോപണം സംബന്ധിച്ച് ജില്ലാ കളക്ടര് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിച്ചു.വീഡിയോയിലെ ശബ്ദം രാഘവന്റേതാണോയെന്ന് ഉറപ്പാക്കണമെങ്കില് സാങ്കേതിക പരിശോധനയ്ക്ക് പുറമേ ഫോറന്സിക്ക് പരിശോധനയും നടത്തണമെന്നാണ് റിപ്പോര്ട്ടില് പറയുന്നത് ### Headline : എംകെ രാഘവന്റെ പണമിടപാടുകള് അന്വേഷിക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ പരാതി
272
ദില്ലി: മൂന്ന് പാര്ട്ടികളുടെ ദേശീയ പദവി തെറിക്കാന് സാധ്യത.തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനമാണ് ഇവര്ക്ക് പ്രതിസന്ധിയായിരിക്കുന്നത്.സിപിഐ, തൃണമൂല് കോണ്ഗ്രസ്, എന്സിപി എന്നിവര്ക്കാണ് പ്രശ്നം.ഇവര് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.ഇവരുടെ ദേശീയ പദവി തിരിച്ചെടുക്കരുതെന്നാണ് ആവശ്യം.തിരഞ്ഞെടുപ്പില് നില മെച്ചപ്പെടുത്താന് പുതിയൊരവസരം കൂടി നല്കണമെന്നാണ് ആവശ്യം.അതേസമയം തങ്ങള് പഴയ പാര്ട്ടികളാണെന്നും, ദേശീയ രാഷ്ട്രീയത്തില് നിര്ണായക സ്ഥാനം ഉണ്ടായിരുന്നുവെന്നും ഇവര് കമ്മീഷനില് അറിയിച്ചിട്ടുണ്ട്.അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം മാത്രം നോക്കി കാര്യങ്ങള് തീരുമാനിക്കരുതെന്നാണ് ഇവരുടെ ആവശ്യം.ദേശീയ പദവി റദ്ദാക്കാതിരിക്കാന് കാരണം ബോധിപ്പിക്കാന് ആവശ്യപ്പെട്ട് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് ഈ മൂന്ന് പാര്ട്ടികള്ക്കും നോട്ടീസ് അയച്ചിരുന്നു.ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില് മൂന്ന് പാര്ട്ടികളും മോശം പ്രകടനമാണ് നടത്തിയത്.മഹാരാഷ്ട്രയിലടക്കം എന്സിപിയും കേരളത്തിലടക്കം സിപിഐയ്ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.ബംഗാളില് തൃണമൂല് കോണ്ഗ്രസിന്റെ സീറ്റുകള് കുറയുകയും ചെയ്തിരുന്നു.ഇതിനെ തുടര്ന്ന് ഇവര്ക്ക് ദേശീയ പാര്ട്ടിയായിരിക്കാന് യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്.കോണ്ഗ്രസ് കഴിഞ്ഞാല് രാജ്യത്ത് ഏറ്റവും പഴക്ക ചെന്ന പാര്ട്ടിയാണ് തങ്ങളെന്നാണ് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.ലോക്സഭയിലെ ആദ്യ പ്രതിപക്ഷ പാര്ട്ടി തങ്ങളായിരുന്നുവെന്നും ഇവര് പറയുന്നു.നിരവധി സംസ്ഥാനങ്ങളില് ഭരണത്തിലുണ്ടെന്നും, ഭരണഘടനയെ ശക്തിപ്പെടുത്തുന്നതില് നിര്ണായക പങ്കുവഹിക്കുന്നുണ്ടെന്നും സിപിഐയെന്നും ഇവര് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.അതേസമയം 2014ലാണ് തൃണമൂലിന് ദേശീയ പദവി കിട്ടിയതെന്നും, 2024 വരെ ഇത് തുടരണമെന്നുമാണ് അവര് ആവശ്യപ്പെട്ടത്
മൂന്ന് പാര്ട്ടികളുടെ ദേശീയ പദവി തെറിക്കും....തിരഞ്ഞെടുപ്പ് കമ്മീഷനില് നിര്ദേശം, പറഞ്ഞത് ഇങ്ങനെ
https://malayalam.oneindia.com/news/india/cpi-ncp-tmc-defend-national-status-before-ec-233272.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മൂന്ന് പാര്ട്ടികളുടെ ദേശീയ പദവി തെറിക്കാന് സാധ്യത.തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനമാണ് ഇവര്ക്ക് പ്രതിസന്ധിയായിരിക്കുന്നത്.സിപിഐ, തൃണമൂല് കോണ്ഗ്രസ്, എന്സിപി എന്നിവര്ക്കാണ് പ്രശ്നം.ഇവര് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.ഇവരുടെ ദേശീയ പദവി തിരിച്ചെടുക്കരുതെന്നാണ് ആവശ്യം.തിരഞ്ഞെടുപ്പില് നില മെച്ചപ്പെടുത്താന് പുതിയൊരവസരം കൂടി നല്കണമെന്നാണ് ആവശ്യം.അതേസമയം തങ്ങള് പഴയ പാര്ട്ടികളാണെന്നും, ദേശീയ രാഷ്ട്രീയത്തില് നിര്ണായക സ്ഥാനം ഉണ്ടായിരുന്നുവെന്നും ഇവര് കമ്മീഷനില് അറിയിച്ചിട്ടുണ്ട്.അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം മാത്രം നോക്കി കാര്യങ്ങള് തീരുമാനിക്കരുതെന്നാണ് ഇവരുടെ ആവശ്യം.ദേശീയ പദവി റദ്ദാക്കാതിരിക്കാന് കാരണം ബോധിപ്പിക്കാന് ആവശ്യപ്പെട്ട് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് ഈ മൂന്ന് പാര്ട്ടികള്ക്കും നോട്ടീസ് അയച്ചിരുന്നു.ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില് മൂന്ന് പാര്ട്ടികളും മോശം പ്രകടനമാണ് നടത്തിയത്.മഹാരാഷ്ട്രയിലടക്കം എന്സിപിയും കേരളത്തിലടക്കം സിപിഐയ്ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.ബംഗാളില് തൃണമൂല് കോണ്ഗ്രസിന്റെ സീറ്റുകള് കുറയുകയും ചെയ്തിരുന്നു.ഇതിനെ തുടര്ന്ന് ഇവര്ക്ക് ദേശീയ പാര്ട്ടിയായിരിക്കാന് യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്.കോണ്ഗ്രസ് കഴിഞ്ഞാല് രാജ്യത്ത് ഏറ്റവും പഴക്ക ചെന്ന പാര്ട്ടിയാണ് തങ്ങളെന്നാണ് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.ലോക്സഭയിലെ ആദ്യ പ്രതിപക്ഷ പാര്ട്ടി തങ്ങളായിരുന്നുവെന്നും ഇവര് പറയുന്നു.നിരവധി സംസ്ഥാനങ്ങളില് ഭരണത്തിലുണ്ടെന്നും, ഭരണഘടനയെ ശക്തിപ്പെടുത്തുന്നതില് നിര്ണായക പങ്കുവഹിക്കുന്നുണ്ടെന്നും സിപിഐയെന്നും ഇവര് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.അതേസമയം 2014ലാണ് തൃണമൂലിന് ദേശീയ പദവി കിട്ടിയതെന്നും, 2024 വരെ ഇത് തുടരണമെന്നുമാണ് അവര് ആവശ്യപ്പെട്ടത് ### Headline : മൂന്ന് പാര്ട്ടികളുടെ ദേശീയ പദവി തെറിക്കും....തിരഞ്ഞെടുപ്പ് കമ്മീഷനില് നിര്ദേശം, പറഞ്ഞത് ഇങ്ങനെ
273
ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര് പുരസ്കാരത്തില് മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന് ചിത്രമായ പാരാസൈറ്റിന്.മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന് തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു.ജോക്കറിലെ അഭിനയത്തിന് വാക്വിന് ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.റെന് സെല്വഗര് ആണി മികച്ച നടി.ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം.വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്ഹനായി.ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി).ലിറ്റിന് വിമന് എന്ന ചിത്രത്തിലൂടെ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു.ദ നെയ്ബേഴ്സ് വിന്ഡോ മികച്ച ലൈവ് ആക്ഷന് ഷോര്ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കന് ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്ററി ചിത്രം.മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്കാരവും വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡിന് ലഭിച്ചു.മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല് ഒബാമയുടേയും പ്രൊഡക്ഷന് കമ്പനി നിര്മ്മിച്ച ചിത്രമാണ് അമേരിക്കന് ഫാക്ടറി
ഓസ്കാര് 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന് ഫീനിക്സ് മികച്ച നടന്, നടി- റെന് സെല്വഗര്
https://malayalam.oneindia.com/news/international/oscar-awards-2020-declaration-241796.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര് പുരസ്കാരത്തില് മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന് ചിത്രമായ പാരാസൈറ്റിന്.മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന് തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു.ജോക്കറിലെ അഭിനയത്തിന് വാക്വിന് ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.റെന് സെല്വഗര് ആണി മികച്ച നടി.ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം.വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്ഹനായി.ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി).ലിറ്റിന് വിമന് എന്ന ചിത്രത്തിലൂടെ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു.ദ നെയ്ബേഴ്സ് വിന്ഡോ മികച്ച ലൈവ് ആക്ഷന് ഷോര്ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കന് ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്ററി ചിത്രം.മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്കാരവും വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡിന് ലഭിച്ചു.മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല് ഒബാമയുടേയും പ്രൊഡക്ഷന് കമ്പനി നിര്മ്മിച്ച ചിത്രമാണ് അമേരിക്കന് ഫാക്ടറി ### Headline : ഓസ്കാര് 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന് ഫീനിക്സ് മികച്ച നടന്, നടി- റെന് സെല്വഗര്
274
വിഷയം വെടിവെയ്പ് ലാസ് വേഗാസ് അക്രമി ചൂതാട്ടക്കാരന്!! ഹോട്ടലിലും വീട്ടിലും വന് ആയുധ ശേഖരം, എല്ലാം ഐസിസില് നിന്ന്! 3, 2017, 09:36 ലാസ് വേഗാസ് ആക്രമണത്തിന് പിന്നില് 62 കാരന്! ഭീകരനെ വധിച്ചു, സഹായിക്ക് വേണ്ടി പോലീസ് നെട്ടോട്ടം! 2, 2017, 16:34 യുഎസില് വെടിവെയ്പ്: 50പേര് കൊല്ലപ്പെട്ടു, 100 പേര് ആശുപത്രിയില്, പിന്നില് ഐസിസ് ഭീകരര്! 2, 2017, 12:41 അത് സര്ജിക്കല് സ്ട്രൈക്കല്ല ഏറ്റുമുട്ടല് മാത്രം: അതിര്ത്തിയിലെ സൈനിക നടപടിയില് സൈന്യം 27, 2017, 17:21 ഇന്ത്യ- മ്യാന്മാര് അതിര്ത്തിയില് സര്ജിക്കല് സ്ട്രൈക്ക്: നീക്കം നാഗാ ഭീകരരെ കൊന്നൊടുക്കാന്!! 27, 2017, 15:09 ട്രെയിന് തട്ടിയെടുത്ത നക്സലുകള് ഗാര്ഡിനെ ബന്ദിയാക്കി: മൊബൈല് ടവറിനും തീയിട്ടു, ആവശ്യം ഇതാണ് 3, 2017, 15:02 ജര്മനിയില് നൈറ്റ് ക്ലബ്ബില് ആക്രമണം: ഒരാള് കൊല്ലപ്പെട്ടു, നാല് പേര്ക്ക് പരിക്ക്, പിന്നില് 30, 2017, 16:18 സുരക്ഷാ സേനയുടെ വെടിവെയ്പില് 18 കാരന് കൊല്ലപ്പെട്ടു:കശ്മീരില് സംഘര്ഷാവസ്ഥ,സൈന്യത്തെ ആക്രമിച്ചു! 21, 2017, 17:30 ജമ്മു കശ്മീരില് ആര്മി മേജര് വെടിയേറ്റുമരിച്ചു: വെടിയേറ്റത് തര്ക്കത്തിനൊടുവില്!! 18, 2017, 11:40 ഇസ്രയേലില് വെടിവെയ്പ്: പോലീസ് ഉദ്യോഗസ്ഥര് കൊല്ലപ്പെട്ടു, പിന്നില് ഭീകരരെന്ന് പോലീസ് 14, 2017, 16:22 പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന സംഭവത്തിന് പിന്നില് ഹിസ്ബുള് മുജാഹിദ്ദീന്!! വധിച്ച ഭീകരനും പങ്ക് 13, 2017, 14:51 ജമ്മു കാശ്മീര്; പാകിസ്താന് വെടിനിര്ത്തല് കരാര് ലംഘിച്ചു, രണ്ടു പേര്ക്ക് പരിക്ക് 26, 2017, 23:34 പൊതുസ്ഥലങ്ങളിലെ ഈദ് പ്രാര്ത്ഥനകള് ഒഴിവാക്കണം,:പോലീസ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം,സുരക്ഷ മുഖ്യം!! 25, 2017, 18:37 പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു: ഒരാൾ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം 25, 2017, 11:55 പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന സംഭവം:അന്വേഷണത്തിന് പ്രത്യേക സംഘം, അഞ്ച് പേര് അറസ്റ്റില്
വെടിവെയ്പ്: Latest വെടിവെയ്പ്
https://malayalam.oneindia.com/topic/%E0%B4%B5%E0%B5%86%E0%B4%9F%E0%B4%BF%E0%B4%B5%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AA%E0%B5%8D/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം വെടിവെയ്പ് ലാസ് വേഗാസ് അക്രമി ചൂതാട്ടക്കാരന്!! ഹോട്ടലിലും വീട്ടിലും വന് ആയുധ ശേഖരം, എല്ലാം ഐസിസില് നിന്ന്! 3, 2017, 09:36 ലാസ് വേഗാസ് ആക്രമണത്തിന് പിന്നില് 62 കാരന്! ഭീകരനെ വധിച്ചു, സഹായിക്ക് വേണ്ടി പോലീസ് നെട്ടോട്ടം! 2, 2017, 16:34 യുഎസില് വെടിവെയ്പ്: 50പേര് കൊല്ലപ്പെട്ടു, 100 പേര് ആശുപത്രിയില്, പിന്നില് ഐസിസ് ഭീകരര്! 2, 2017, 12:41 അത് സര്ജിക്കല് സ്ട്രൈക്കല്ല ഏറ്റുമുട്ടല് മാത്രം: അതിര്ത്തിയിലെ സൈനിക നടപടിയില് സൈന്യം 27, 2017, 17:21 ഇന്ത്യ- മ്യാന്മാര് അതിര്ത്തിയില് സര്ജിക്കല് സ്ട്രൈക്ക്: നീക്കം നാഗാ ഭീകരരെ കൊന്നൊടുക്കാന്!! 27, 2017, 15:09 ട്രെയിന് തട്ടിയെടുത്ത നക്സലുകള് ഗാര്ഡിനെ ബന്ദിയാക്കി: മൊബൈല് ടവറിനും തീയിട്ടു, ആവശ്യം ഇതാണ് 3, 2017, 15:02 ജര്മനിയില് നൈറ്റ് ക്ലബ്ബില് ആക്രമണം: ഒരാള് കൊല്ലപ്പെട്ടു, നാല് പേര്ക്ക് പരിക്ക്, പിന്നില് 30, 2017, 16:18 സുരക്ഷാ സേനയുടെ വെടിവെയ്പില് 18 കാരന് കൊല്ലപ്പെട്ടു:കശ്മീരില് സംഘര്ഷാവസ്ഥ,സൈന്യത്തെ ആക്രമിച്ചു! 21, 2017, 17:30 ജമ്മു കശ്മീരില് ആര്മി മേജര് വെടിയേറ്റുമരിച്ചു: വെടിയേറ്റത് തര്ക്കത്തിനൊടുവില്!! 18, 2017, 11:40 ഇസ്രയേലില് വെടിവെയ്പ്: പോലീസ് ഉദ്യോഗസ്ഥര് കൊല്ലപ്പെട്ടു, പിന്നില് ഭീകരരെന്ന് പോലീസ് 14, 2017, 16:22 പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന സംഭവത്തിന് പിന്നില് ഹിസ്ബുള് മുജാഹിദ്ദീന്!! വധിച്ച ഭീകരനും പങ്ക് 13, 2017, 14:51 ജമ്മു കാശ്മീര്; പാകിസ്താന് വെടിനിര്ത്തല് കരാര് ലംഘിച്ചു, രണ്ടു പേര്ക്ക് പരിക്ക് 26, 2017, 23:34 പൊതുസ്ഥലങ്ങളിലെ ഈദ് പ്രാര്ത്ഥനകള് ഒഴിവാക്കണം,:പോലീസ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം,സുരക്ഷ മുഖ്യം!! 25, 2017, 18:37 പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു: ഒരാൾ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം 25, 2017, 11:55 പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന സംഭവം:അന്വേഷണത്തിന് പ്രത്യേക സംഘം, അഞ്ച് പേര് അറസ്റ്റില് ### Headline : വെടിവെയ്പ്: Latest വെടിവെയ്പ്
275
ദില്ലി: കള്ളപ്പണം വെളുപ്പിച്ച കേസില് ആരോപണം നേരിടുന്ന കര്ണാടകത്തിലെ പ്രമുഖ നേതാവ് ഡികെ ശിവകുമാര് മൂന്നാം തവണയും എന്ഫോഴ്സമെന്റ് വിഭാഗത്തിന് മുന്നില് ഹാജരായി.അദ്ദേഹത്തിനെതിരെ തെളിവുണ്ടെന്നാണ് ഇഡിയുടെ വാദം.എന്ഫോഴ്സ്മെന്റ് ആസ്ഥാനത്ത് 11 മണിയോടെയാണ് ഡികെ എത്തിയത്.അതേസമയം കോണ്ഗ്രസ് നേതാക്കള് അദ്ദേഹത്തിന് പിന്നില് ഉറച്ചുനില്ക്കുകയാണ്.പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് മോദി സര്ക്കാരെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ രണ്ട് തവണയും മണിക്കൂറുകളോളം ഡികെ ശിവകുമാറിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.ആദ്യ ദിവസം നാല് മണിക്കൂറും രണ്ടാം ദിനം എട്ട് മണിക്കൂറുമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.മൂന്നാം ദിവസവും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് എന്ഫോഴ്സ്മെന്റ് പറയുന്നത്.അതേസമയം കേസില് എന്ഫോഴ്സ്മെന്റുമായി സഹകരിക്കുമെന്ന് ശിവകുമാര് വ്യക്തമാക്കി.എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാവുകയെന്നത് എന്റെ കടമയാണ്.നിയമത്തെ ഞാന് ബഹുപമാനിക്കുന്നുണ്ട്.ഞങ്ങള് ജനങ്ങള് തിരഞ്ഞെടുത്ത നിയമപാലകരും നിയമത്തെ അനുസരിക്കുന്ന പൗരന്മാരുമാണ്.അവരെ എന്നെ വിളിച്ചുവരുത്തിയിരിക്കുകയാണ്.പക്ഷേ കള്ളപ്പണം വെളുപ്പിക്കല് നിയമപ്രകാരം തന്നെ വിളിച്ചുവരുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ശിവകുമാര് പറഞ്ഞു.അതേസമയം താന് അവരെ നേരിടാന് തയ്യാറാണ്.ഭയമില്ലെന്നും ഡികെ വ്യക്തമാക്കി.നേരത്തെ ഇഡിയുടെ നോട്ടീസിനെതിരെ ശിവകുമാര് കര്ണാടക ഹൈക്കോടതിയില് നല്കിയ ഹര്ജി തള്ളിയിരുന്നു.ഇതിനെ തുടര്ന്നാണ് എന്ഫോഴ്സ്മെന്റിന് മുന്നില് ശിവകുമാറിന് ഹാജരാവേണ്ടി വന്നത്.കോണ്ഗ്രസ് എംഎല്എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമം ഇല്ലാതാക്കിയതാണ് ഇപ്പോഴത്തെ റെയ്ഡിനും ചോദ്യം ചെയ്യലിന് പിന്നിലുമുള്ളതെന്ന് ശിവകുമാര് ആരോപിക്കുന്നു.ശിവകുമാര് അദ്ദേഹത്തിന്റെ അടുത്തയാളായ എസ്കെ ശര്മയും ചേര്ന്ന് കണക്കില്പ്പെടാത്ത വലിയൊരു തുക തുടര്ച്ചയായി ഹവാല ഇടപാട് വഴി കൈമാറിയെന്നാണ് കേസ്
ഹവാല കേസില് ശിവകുമാറിനെ വീണ്ടും ചോദ്യം ചെയ്തു... മൂന്നാം നാളും പിടിവിടാതെ എന്ഫോഴ്സ്മെന്റ്
https://malayalam.oneindia.com/news/india/dk-shivakumar-appears-third-time-before-ed-232917.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കള്ളപ്പണം വെളുപ്പിച്ച കേസില് ആരോപണം നേരിടുന്ന കര്ണാടകത്തിലെ പ്രമുഖ നേതാവ് ഡികെ ശിവകുമാര് മൂന്നാം തവണയും എന്ഫോഴ്സമെന്റ് വിഭാഗത്തിന് മുന്നില് ഹാജരായി.അദ്ദേഹത്തിനെതിരെ തെളിവുണ്ടെന്നാണ് ഇഡിയുടെ വാദം.എന്ഫോഴ്സ്മെന്റ് ആസ്ഥാനത്ത് 11 മണിയോടെയാണ് ഡികെ എത്തിയത്.അതേസമയം കോണ്ഗ്രസ് നേതാക്കള് അദ്ദേഹത്തിന് പിന്നില് ഉറച്ചുനില്ക്കുകയാണ്.പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് മോദി സര്ക്കാരെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ രണ്ട് തവണയും മണിക്കൂറുകളോളം ഡികെ ശിവകുമാറിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.ആദ്യ ദിവസം നാല് മണിക്കൂറും രണ്ടാം ദിനം എട്ട് മണിക്കൂറുമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.മൂന്നാം ദിവസവും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് എന്ഫോഴ്സ്മെന്റ് പറയുന്നത്.അതേസമയം കേസില് എന്ഫോഴ്സ്മെന്റുമായി സഹകരിക്കുമെന്ന് ശിവകുമാര് വ്യക്തമാക്കി.എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാവുകയെന്നത് എന്റെ കടമയാണ്.നിയമത്തെ ഞാന് ബഹുപമാനിക്കുന്നുണ്ട്.ഞങ്ങള് ജനങ്ങള് തിരഞ്ഞെടുത്ത നിയമപാലകരും നിയമത്തെ അനുസരിക്കുന്ന പൗരന്മാരുമാണ്.അവരെ എന്നെ വിളിച്ചുവരുത്തിയിരിക്കുകയാണ്.പക്ഷേ കള്ളപ്പണം വെളുപ്പിക്കല് നിയമപ്രകാരം തന്നെ വിളിച്ചുവരുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ശിവകുമാര് പറഞ്ഞു.അതേസമയം താന് അവരെ നേരിടാന് തയ്യാറാണ്.ഭയമില്ലെന്നും ഡികെ വ്യക്തമാക്കി.നേരത്തെ ഇഡിയുടെ നോട്ടീസിനെതിരെ ശിവകുമാര് കര്ണാടക ഹൈക്കോടതിയില് നല്കിയ ഹര്ജി തള്ളിയിരുന്നു.ഇതിനെ തുടര്ന്നാണ് എന്ഫോഴ്സ്മെന്റിന് മുന്നില് ശിവകുമാറിന് ഹാജരാവേണ്ടി വന്നത്.കോണ്ഗ്രസ് എംഎല്എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമം ഇല്ലാതാക്കിയതാണ് ഇപ്പോഴത്തെ റെയ്ഡിനും ചോദ്യം ചെയ്യലിന് പിന്നിലുമുള്ളതെന്ന് ശിവകുമാര് ആരോപിക്കുന്നു.ശിവകുമാര് അദ്ദേഹത്തിന്റെ അടുത്തയാളായ എസ്കെ ശര്മയും ചേര്ന്ന് കണക്കില്പ്പെടാത്ത വലിയൊരു തുക തുടര്ച്ചയായി ഹവാല ഇടപാട് വഴി കൈമാറിയെന്നാണ് കേസ് ### Headline : ഹവാല കേസില് ശിവകുമാറിനെ വീണ്ടും ചോദ്യം ചെയ്തു... മൂന്നാം നാളും പിടിവിടാതെ എന്ഫോഴ്സ്മെന്റ്
276
ദില്ലി: ജാമിയ മിലിയ വിദ്യാര്ത്ഥികള് നടത്തിയ പൗരത്വ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്ത്ത സംഭവത്തില് വ്യാജ വാര്ത്ത നല്കിയ റിപ്പബ്ലിക് ടിവിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.അര്ണബ് ഗോസ്വാമിയുടെ ചാനലിന് എതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്ന്ന മാധ്യമപ്രവര്ത്തകനായ രാജ്ദീപ് സര്ദേശായി."കഴിഞ്ഞ കുറേ മണിക്കൂറുകളായി ജാമിയയില് നിന്ന് റിപ്പോര്ട്ട് ചെയ്യുന്നതിനാല് ഇത് പൂര്ണമായും വ്യാജ വാര്ത്തയാണ് എന്ന് തനിക്ക് പറയാനാവും.പരിഷ്കൃത ജനാധിപത്യരാജ്യങ്ങളില് ഈ ചാനലിനെ ആറ് മാസത്തേക്ക് എങ്കിലും നിരോധിക്കാന് ഈയൊരു വ്യാജ വാര്ത്ത ധാരാളമാണ്.പത്തരമാറ്റ് വിഷം" എന്നാണ് സര്ദേശായി ട്വീറ്റ് ചെയ്തിരിക്കുന്നത്.ജാമിയയിലെ വിദ്യാര്ത്ഥികള് നടത്തിയ സമരത്തിലേക്ക് കടന്ന് കയറി പ്ലസ് ടു വിദ്യാര്ത്ഥിയായ അക്രമിയാണ് കഴിഞ്ഞ ദിവസം വെടിയുതിര്ത്തത്.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാള്ക്ക് ബജ്റംഗ്ദള് ബന്ധമുണ്ടെന്നാണ് റിപ്പോര്ട്ടുകള്.റിപ്പബ്ലിക് ടിവി ഇതേക്കുറിച്ച് വാര്ത്ത നല്കിയത് ജാമിയ പ്രക്ഷോഭകര് തോക്കുപയോഗിച്ചുവെന്നും അക്രമാസക്തരായി എന്നുമാണ്.റിപ്പബ്ലിക് ചാനല് നല്കിയ വ്യാജ വാര്ത്തയുടെ സ്ക്രീന് ഷോട്ടും രാജ്ദീപ് സര്ദേശായി പങ്കുവെച്ചിട്ടുണ്ട്.റിപ്പബ്ലിക് ടിവിക്കെതിരെ സോഷ്യല് മീഡിയ വലിയ വിമര്ശനം ഉയര്ത്തുകയാണ്.ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ അർണബ് ഗോസ്വാമി ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നു.തുടക്കത്തിൽ പ്രക്ഷോഭകരാണ് തോക്കുപയോഗിച്ചത് എന്നാണ് എല്ലാവരും കരുതിയെന്നും എന്നാൽ പിന്നീട് തെറ്റ് മനസ്സിലായപ്പോൾ തിരുത്തിയെന്നുമാണ് അർണബ് വിശദീകരിച്ചത്
പത്തരമാറ്റ് വിഷം! വ്യാജ വാർത്ത നൽകിയ അർണബിന്റെ റിപ്പബ്ലിക് ടിവിക്കെതിരെ രാജ്ദീപ് സർദേശായി
https://malayalam.oneindia.com/news/india/rajdeep-sardesai-slams-republic-tv-for-fake-news-241266.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജാമിയ മിലിയ വിദ്യാര്ത്ഥികള് നടത്തിയ പൗരത്വ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്ത്ത സംഭവത്തില് വ്യാജ വാര്ത്ത നല്കിയ റിപ്പബ്ലിക് ടിവിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.അര്ണബ് ഗോസ്വാമിയുടെ ചാനലിന് എതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്ന്ന മാധ്യമപ്രവര്ത്തകനായ രാജ്ദീപ് സര്ദേശായി."കഴിഞ്ഞ കുറേ മണിക്കൂറുകളായി ജാമിയയില് നിന്ന് റിപ്പോര്ട്ട് ചെയ്യുന്നതിനാല് ഇത് പൂര്ണമായും വ്യാജ വാര്ത്തയാണ് എന്ന് തനിക്ക് പറയാനാവും.പരിഷ്കൃത ജനാധിപത്യരാജ്യങ്ങളില് ഈ ചാനലിനെ ആറ് മാസത്തേക്ക് എങ്കിലും നിരോധിക്കാന് ഈയൊരു വ്യാജ വാര്ത്ത ധാരാളമാണ്.പത്തരമാറ്റ് വിഷം" എന്നാണ് സര്ദേശായി ട്വീറ്റ് ചെയ്തിരിക്കുന്നത്.ജാമിയയിലെ വിദ്യാര്ത്ഥികള് നടത്തിയ സമരത്തിലേക്ക് കടന്ന് കയറി പ്ലസ് ടു വിദ്യാര്ത്ഥിയായ അക്രമിയാണ് കഴിഞ്ഞ ദിവസം വെടിയുതിര്ത്തത്.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാള്ക്ക് ബജ്റംഗ്ദള് ബന്ധമുണ്ടെന്നാണ് റിപ്പോര്ട്ടുകള്.റിപ്പബ്ലിക് ടിവി ഇതേക്കുറിച്ച് വാര്ത്ത നല്കിയത് ജാമിയ പ്രക്ഷോഭകര് തോക്കുപയോഗിച്ചുവെന്നും അക്രമാസക്തരായി എന്നുമാണ്.റിപ്പബ്ലിക് ചാനല് നല്കിയ വ്യാജ വാര്ത്തയുടെ സ്ക്രീന് ഷോട്ടും രാജ്ദീപ് സര്ദേശായി പങ്കുവെച്ചിട്ടുണ്ട്.റിപ്പബ്ലിക് ടിവിക്കെതിരെ സോഷ്യല് മീഡിയ വലിയ വിമര്ശനം ഉയര്ത്തുകയാണ്.ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ അർണബ് ഗോസ്വാമി ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നു.തുടക്കത്തിൽ പ്രക്ഷോഭകരാണ് തോക്കുപയോഗിച്ചത് എന്നാണ് എല്ലാവരും കരുതിയെന്നും എന്നാൽ പിന്നീട് തെറ്റ് മനസ്സിലായപ്പോൾ തിരുത്തിയെന്നുമാണ് അർണബ് വിശദീകരിച്ചത് ### Headline : പത്തരമാറ്റ് വിഷം! വ്യാജ വാർത്ത നൽകിയ അർണബിന്റെ റിപ്പബ്ലിക് ടിവിക്കെതിരെ രാജ്ദീപ് സർദേശായി
277
ദില്ലി: രാജ്യത്തെ ഉള്ളിവില നൂറും കടന്ന് കുതിച്ചുയരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.എന്നാല് 120നും 130നും ഇടയിലാണ് ഉള്ളിക്ക് ഈടാക്കുന്ന വിലയെന്നാണ് ഹോള്സെയില് അഗ്രികള്ച്ചറല് പ്രൊഡ്യൂസ് മാര്ക്കറ്റിംഗ് കമ്മറ്റി വ്യക്തമാക്കുന്നു.ഇതാദ്യമായാണ് ഉള്ളിവില 100 രൂപ കടക്കുന്നത്.എന്നാല് ഇപ്പോള് അതും കടന്നിരിക്കുന്നു.വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് സ്വന്തം രാജ്യം, ദ്വീപ് വിലയ്ക്ക് വാങ്ങി ഹിന്ദു രാജ്യമുണ്ടാക്കി, കൈലാസ! കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനാശമാണ് ഇപ്പോഴത്തെ ഉള്ളി വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.ഇപ്പോള് വരുന്ന ഉള്ളിയുടെ ഗുണമേന്മ കുറവാണെങ്കിലും കിലോയ്ക്ക് വില 70നും 100നും ഇടയിലാണ്.എന്നാല് കര്ഷകര് നേരിട്ട് അയച്ചുനല്കുന്ന ഉള്ളി ഗുണമേന്മയുള്ളതാണെങ്കിലും വില 120 കിലോ കടന്നു.റീട്ടെയില് വിപണിയില് 140 മുതല് 150 വരെയാണ്.150 ട്രക്ക് ഉള്ളിയാണ് പ്രതിദിനം ഹോള്സെയില് അഗ്രികള്ച്ചറല് പ്രൊഡ്യൂസ് മാര്ക്കറ്റിംഗ് കമ്മറ്റിയിലെത്തുന്നത്.ഇപ്പോള് ഇത് 70 ആയി കുറഞ്ഞിട്ടുണ്ട്.ഉല്പ്പാദന ചെലവിന് പുറമേ വാടകയും കൂടി ഉള്പ്പെടുന്നതോടെ ഉള്ളിവില കുത്തനെ ഉയരുകയാണ്.എന്നാല് ഒരു മാസത്തിനിടെ ഇത് കുറയുമെന്നാണ് സൂചനകളെന്നാണ് ഹോള്സെയില് അഗ്രികള്ച്ചറല് പ്രൊഡ്യൂസ് മാര്ക്കറ്റിംഗ് കമ്മറ്റിയില് നിന്നുള്ള വിവരം.ഉള്ളിവില വര്ധിച്ചതോടെ ഉള്ളി മോഷണവും വര്ധിച്ചിട്ടുണ്ട്.കേടായ പച്ചക്കറികള് എടുക്കാനെത്തുന്നവര് ഗുണമേനന്മയുള്ളവയുമായി കടന്നുകളയുന്ന സംഭവങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.ഉള്ളി വില വര്ധിച്ചതോടെ ഹോള്സെയില് അഗ്രികള്ച്ചറല് പ്രൊഡ്യൂസ് മാര്ക്കറ്റിംഗ് കമ്മറ്റിയില് സുരക്ഷ ശക്തകമാക്കണമെന്നാണ് വ്യാപാരികള് ഉന്നയിക്കുന്ന ആവശ്യം.ഒരാഴ്ച മുമ്പേ ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ലെന്നും വ്യാപാരികള് ചൂണ്ടിക്കാണിക്കുന്നു
ഉള്ളിയുടെ വരവ് കുറഞ്ഞു: ചില്ലറ വിപണിയിലെ ഉള്ളി വില 150 ലെത്തി, എത്തുന്നത് ഗുണമേന്മയില്ലാത ഉള്ളി
https://malayalam.oneindia.com/news/india/with-dip-in-arrival-retail-onion-rate-likely-to-touch-150-per-kg-237988.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: രാജ്യത്തെ ഉള്ളിവില നൂറും കടന്ന് കുതിച്ചുയരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.എന്നാല് 120നും 130നും ഇടയിലാണ് ഉള്ളിക്ക് ഈടാക്കുന്ന വിലയെന്നാണ് ഹോള്സെയില് അഗ്രികള്ച്ചറല് പ്രൊഡ്യൂസ് മാര്ക്കറ്റിംഗ് കമ്മറ്റി വ്യക്തമാക്കുന്നു.ഇതാദ്യമായാണ് ഉള്ളിവില 100 രൂപ കടക്കുന്നത്.എന്നാല് ഇപ്പോള് അതും കടന്നിരിക്കുന്നു.വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് സ്വന്തം രാജ്യം, ദ്വീപ് വിലയ്ക്ക് വാങ്ങി ഹിന്ദു രാജ്യമുണ്ടാക്കി, കൈലാസ! കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനാശമാണ് ഇപ്പോഴത്തെ ഉള്ളി വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.ഇപ്പോള് വരുന്ന ഉള്ളിയുടെ ഗുണമേന്മ കുറവാണെങ്കിലും കിലോയ്ക്ക് വില 70നും 100നും ഇടയിലാണ്.എന്നാല് കര്ഷകര് നേരിട്ട് അയച്ചുനല്കുന്ന ഉള്ളി ഗുണമേന്മയുള്ളതാണെങ്കിലും വില 120 കിലോ കടന്നു.റീട്ടെയില് വിപണിയില് 140 മുതല് 150 വരെയാണ്.150 ട്രക്ക് ഉള്ളിയാണ് പ്രതിദിനം ഹോള്സെയില് അഗ്രികള്ച്ചറല് പ്രൊഡ്യൂസ് മാര്ക്കറ്റിംഗ് കമ്മറ്റിയിലെത്തുന്നത്.ഇപ്പോള് ഇത് 70 ആയി കുറഞ്ഞിട്ടുണ്ട്.ഉല്പ്പാദന ചെലവിന് പുറമേ വാടകയും കൂടി ഉള്പ്പെടുന്നതോടെ ഉള്ളിവില കുത്തനെ ഉയരുകയാണ്.എന്നാല് ഒരു മാസത്തിനിടെ ഇത് കുറയുമെന്നാണ് സൂചനകളെന്നാണ് ഹോള്സെയില് അഗ്രികള്ച്ചറല് പ്രൊഡ്യൂസ് മാര്ക്കറ്റിംഗ് കമ്മറ്റിയില് നിന്നുള്ള വിവരം.ഉള്ളിവില വര്ധിച്ചതോടെ ഉള്ളി മോഷണവും വര്ധിച്ചിട്ടുണ്ട്.കേടായ പച്ചക്കറികള് എടുക്കാനെത്തുന്നവര് ഗുണമേനന്മയുള്ളവയുമായി കടന്നുകളയുന്ന സംഭവങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.ഉള്ളി വില വര്ധിച്ചതോടെ ഹോള്സെയില് അഗ്രികള്ച്ചറല് പ്രൊഡ്യൂസ് മാര്ക്കറ്റിംഗ് കമ്മറ്റിയില് സുരക്ഷ ശക്തകമാക്കണമെന്നാണ് വ്യാപാരികള് ഉന്നയിക്കുന്ന ആവശ്യം.ഒരാഴ്ച മുമ്പേ ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ലെന്നും വ്യാപാരികള് ചൂണ്ടിക്കാണിക്കുന്നു ### Headline : ഉള്ളിയുടെ വരവ് കുറഞ്ഞു: ചില്ലറ വിപണിയിലെ ഉള്ളി വില 150 ലെത്തി, എത്തുന്നത് ഗുണമേന്മയില്ലാത ഉള്ളി
278
കൊച്ചി: കെഎസ്ആര്ടിസിയിലെ എം പാനല് കണ്ടക്ടര്മാരെ പിരിച്ചുവിടാന് ഹൈക്കോടതി ഉത്തരവ്.പത്ത് വര്ഷത്തില് താഴെ സര്വ്വീസ് ഉള്ളവരേയും, വര്ഷത്തില് 120 ദിവസത്തില് കുറവ് ജോലി ചെയ്യുന്നവരും ആയ കണ്ടക്ടര്മാരെ പിരിച്ചുവിടണം എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഒരാഴ്ചയ്ക്കുള്ളില് ഉത്തരവ് നടപ്പിലാക്കണം.ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്.റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; മിന്നൽ സമരം പിൻവലിച്ചു ഉദ്യോഗാര്ത്ഥികള് നല്കിയ ഹര്ജിയില് ആണ് തീരുമാനം.എം പാനല് ജീവനക്കാരെ നിയമിച്ചതുവഴി പിഎസ് സി പരീക്ഷ എഴുതിയവര്ക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നു.അഡൈ്വസ് മെമ്മോ ലഭിച്ചവര്ക്ക് പോലും ജോലി ലഭിക്കാത്ത സാഹചര്യം ആയിരുന്നു കെഎസ്ആര്ടിസിയില് നിലനിന്നിരുന്നത്.ഏഴായിരത്തി എണ്ണൂറോളം എം പാനല് കണ്ടക്ടര്മാരാണ് കെഎസ്ആര്ടിസിയില് ജോലി ചെയ്യുന്നത്.ഇതില് നാലായിരിത്ത ഇരുനൂറോളം പേര് പത്ത് വര്ഷത്തില് കൂടുതല് സര്വ്വീസ് ഉള്ളവരാണ്.എന്നാല് ഹൈക്കോടതി മാനദണ്ഡങ്ങളില് പെടാത്ത മൂവായിരത്തി അറനൂറോളം കണ്ടക്ടര്മാര് വേറെയുണ്ട്.ഇവരുടെ ജോലിയാണ് ഇതോടെ നഷ്ടമാകുക.കരാര് തൊഴിലാളികളുടെ വിഭാഗത്തില് അല്ല കെഎസ്ആര്ടിസി എം പാനല് ജീവനക്കാരെ നിയമിക്കുന്നത്.തൊഴിലാളി ക്ഷാമത്തിന്റെ സാഹചര്യത്തില് ദൈനംദിന ജോലികള്ക്കായാണ് എം പാനലില് ജീവനക്കാരെ നിയമിക്കുന്നത്.പക്ഷേ, ഇക്കാര്യത്തില് കെഎസ്ആര്ടിസിയ്ക്ക് മറ്റൊന്നും ചെയ്യാന് ആവില്ലെന്നാണ് റിപ്പോര്ട്ടുകള്.ഇപ്പോള് തന്നെ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് കെഎസ്ആര്ടിസി നേരത്തെ സര്ക്കാരിന് റിപ്പോര്ട്ട് നല്കിയിരുന്നു
കെഎസ്ആര്ടിസിയില് 3,600 പേര്ക്ക് ജോലി പോകും; എം പാനല് കണ്ടക്ടര്മാരെ പിരിച്ചുവിടാൻ കോടതി ഉത്തരവ്
https://malayalam.oneindia.com/news/kerala/high-court-verdict-to-terminate-m-panel-conductors-of-ksrtc-215007.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കെഎസ്ആര്ടിസിയിലെ എം പാനല് കണ്ടക്ടര്മാരെ പിരിച്ചുവിടാന് ഹൈക്കോടതി ഉത്തരവ്.പത്ത് വര്ഷത്തില് താഴെ സര്വ്വീസ് ഉള്ളവരേയും, വര്ഷത്തില് 120 ദിവസത്തില് കുറവ് ജോലി ചെയ്യുന്നവരും ആയ കണ്ടക്ടര്മാരെ പിരിച്ചുവിടണം എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഒരാഴ്ചയ്ക്കുള്ളില് ഉത്തരവ് നടപ്പിലാക്കണം.ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്.റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; മിന്നൽ സമരം പിൻവലിച്ചു ഉദ്യോഗാര്ത്ഥികള് നല്കിയ ഹര്ജിയില് ആണ് തീരുമാനം.എം പാനല് ജീവനക്കാരെ നിയമിച്ചതുവഴി പിഎസ് സി പരീക്ഷ എഴുതിയവര്ക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നു.അഡൈ്വസ് മെമ്മോ ലഭിച്ചവര്ക്ക് പോലും ജോലി ലഭിക്കാത്ത സാഹചര്യം ആയിരുന്നു കെഎസ്ആര്ടിസിയില് നിലനിന്നിരുന്നത്.ഏഴായിരത്തി എണ്ണൂറോളം എം പാനല് കണ്ടക്ടര്മാരാണ് കെഎസ്ആര്ടിസിയില് ജോലി ചെയ്യുന്നത്.ഇതില് നാലായിരിത്ത ഇരുനൂറോളം പേര് പത്ത് വര്ഷത്തില് കൂടുതല് സര്വ്വീസ് ഉള്ളവരാണ്.എന്നാല് ഹൈക്കോടതി മാനദണ്ഡങ്ങളില് പെടാത്ത മൂവായിരത്തി അറനൂറോളം കണ്ടക്ടര്മാര് വേറെയുണ്ട്.ഇവരുടെ ജോലിയാണ് ഇതോടെ നഷ്ടമാകുക.കരാര് തൊഴിലാളികളുടെ വിഭാഗത്തില് അല്ല കെഎസ്ആര്ടിസി എം പാനല് ജീവനക്കാരെ നിയമിക്കുന്നത്.തൊഴിലാളി ക്ഷാമത്തിന്റെ സാഹചര്യത്തില് ദൈനംദിന ജോലികള്ക്കായാണ് എം പാനലില് ജീവനക്കാരെ നിയമിക്കുന്നത്.പക്ഷേ, ഇക്കാര്യത്തില് കെഎസ്ആര്ടിസിയ്ക്ക് മറ്റൊന്നും ചെയ്യാന് ആവില്ലെന്നാണ് റിപ്പോര്ട്ടുകള്.ഇപ്പോള് തന്നെ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് കെഎസ്ആര്ടിസി നേരത്തെ സര്ക്കാരിന് റിപ്പോര്ട്ട് നല്കിയിരുന്നു ### Headline : കെഎസ്ആര്ടിസിയില് 3,600 പേര്ക്ക് ജോലി പോകും; എം പാനല് കണ്ടക്ടര്മാരെ പിരിച്ചുവിടാൻ കോടതി ഉത്തരവ്
279
ഗൗതം ഗംഭീർ വീണ്ടും വിവാദത്തിൽ ദില്ലി: മുൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ പോലീസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനെ തുടർന്നാണ് നടപടി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതി വാങ്ങാതെ ദില്ലിയിലെ ലജ്പത് നഗറിൽ ഗംഭീർ റാലിയും യോഗവും സംഘടിപ്പിച്ചതായി പരാതി ഉയർന്നിരുന്നു.പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.വാരണാസിയില് പ്രിയങ്ക പിന്മാറിയതിന് പിന്നില്! അണിയറയില് ഒരുങ്ങുന്നത് വന് രാഷ്ട്രീയ നീക്കം കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്.രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിവാദങ്ങളും താരത്തെ പിന്തുടരുകയാണ്.ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡി കാർഡ് ഉണ്ടെന്നാരോപിച്ച് ഈസ്റ്റ് ദില്ലിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷീ ഗംഭീറിനെതിരെ പരാതി നൽകിയിരുന്നു.ദില്ലിയിലെ കരോൾ ബാഗിലും രജാന്ദർ നഗറിലും വോട്ടർ പട്ടികയിൽ ഗംഭീറിന്റെ പേരുണ്ടെന്നാണ് അതീഷി ആരോപിക്കുന്നത്.ഇവ രണ്ടും സെന്ട്രൽ ദില്ലി ലോക്സഭാ മണ്ഡലത്തിൽ വരുന്ന നിയോജക മണ്ഡലങ്ങളാണ്.മെയ് ഒന്നിന് ഈ പരാതിയിൽ കോടതി വാദം കേൾക്കും.മെയ് 12നാണ് ദില്ലിയിലെ എഴ് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്
ഗൗതം ഗംഭീർ വീണ്ടും വിവാദത്തിൽ; ഗംഭീറിനെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
https://malayalam.oneindia.com/news/india/gautam-gambhir-must-face-action-for-holding-rally-without-permition-ec-224216.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഗൗതം ഗംഭീർ വീണ്ടും വിവാദത്തിൽ ദില്ലി: മുൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ പോലീസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനെ തുടർന്നാണ് നടപടി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതി വാങ്ങാതെ ദില്ലിയിലെ ലജ്പത് നഗറിൽ ഗംഭീർ റാലിയും യോഗവും സംഘടിപ്പിച്ചതായി പരാതി ഉയർന്നിരുന്നു.പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.വാരണാസിയില് പ്രിയങ്ക പിന്മാറിയതിന് പിന്നില്! അണിയറയില് ഒരുങ്ങുന്നത് വന് രാഷ്ട്രീയ നീക്കം കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്.രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിവാദങ്ങളും താരത്തെ പിന്തുടരുകയാണ്.ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡി കാർഡ് ഉണ്ടെന്നാരോപിച്ച് ഈസ്റ്റ് ദില്ലിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷീ ഗംഭീറിനെതിരെ പരാതി നൽകിയിരുന്നു.ദില്ലിയിലെ കരോൾ ബാഗിലും രജാന്ദർ നഗറിലും വോട്ടർ പട്ടികയിൽ ഗംഭീറിന്റെ പേരുണ്ടെന്നാണ് അതീഷി ആരോപിക്കുന്നത്.ഇവ രണ്ടും സെന്ട്രൽ ദില്ലി ലോക്സഭാ മണ്ഡലത്തിൽ വരുന്ന നിയോജക മണ്ഡലങ്ങളാണ്.മെയ് ഒന്നിന് ഈ പരാതിയിൽ കോടതി വാദം കേൾക്കും.മെയ് 12നാണ് ദില്ലിയിലെ എഴ് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ### Headline : ഗൗതം ഗംഭീർ വീണ്ടും വിവാദത്തിൽ; ഗംഭീറിനെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
280
നോയിഡ: അമ്രപാലി ഫ്ളാറ്റ് സമുച്ചയങ്ങളിലെ ഫ്ളാറ്റുകള് ഉടമകള്ക്ക് ഉടന് രജിസ്റ്റര് ചെയ്തു നല്കണമെന്ന് നോയിഡ, ഗ്രേറ്റര് നോയിഡ മുനിസിപ്പല് അധികൃതര്ക്ക് സുപ്രീംകോടതി നിര്ദേശം.സുപ്രീംകോടതിയെ കടലാസുപുലിയായി കാണരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ജയിലില് അടയ്ക്കുമെന്നും ജസ്റ്റിസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്കി.കള്ളപ്പണ ഇടപാട് അടക്കം ഗുരുതര ആരോപണങ്ങള് ഉയര്ന്നതിനെ തുടര്ന്ന് വന്കിട കെട്ടിട നിര്മാതാക്കളായ അമ്രപാലി ഗ്രൂപ്പിന്റെ രജിസ്ട്രേഷന് കോടതി റദ്ദാക്കിയിരുന്നു.മുടങ്ങിക്കിടക്കുന്ന പദ്ധതികള് പൂര്ത്തിയാക്കാന് ദേശീയ കെട്ടിട നിര്മാണ കോര്പ്പറേഷനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ഹൗസിംഗ് പ്രോജക്ടുകളുടെ ഭാഗമായി നിരവധി ഉപഭോക്താക്കളില് നിന്നും പണം വാങ്ങിയ അമ്രപാലി ഗ്രൂപ്പ് ഇതുവരെ വീടുകളുടെ പണി പൂര്ത്തിയാക്കിയിട്ടില്ല.വാഗ്ദാനം ചെയ്ത തീയതിക്ക് ഫ്ളാറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് പണം മുടക്കിയവര് നല്കിയ ഒരുകൂട്ടം ഹര്ജി പരിഗണിച്ച് കോടതി മുന്പും നിലപാട് വ്യക്തമാക്കിയിരുന്നു.പൂര്ത്തിയാകാത്ത ഹൗസിംഗ് പ്രോജക്ടുകളുടെ പണി പൂര്ത്തിയാക്കുന്നതിനുവേണ്ട 4000 കോടി രൂപ എങ്ങനെ സമാഹരിക്കുമെന്നതിന്റെ റിപ്പോര്ട്ട് സമര്പ്പിക്കാന് അമ്രപാലി ഗ്രൂപ്പിനോട് സുപ്രീംകോടതി നേരത്തെ നിര്ദേശം നൽകിയിരുന്നു.കോടതിയോടു കളിക്കാന് നില്ക്കരുതെന്നും കളിച്ചാല് നിങ്ങള് കിടപ്പാടമില്ലാത്തവരായി മാറുമെന്നും കോടതി മുന്നറിയിപ്പ് നല്കിയിരുന്നു.ഫ്ളാറ്റ് വാങ്ങാന് ഉപഭോക്താക്കള് നല്കിയ 3,500 കോടി രൂപ കമ്പനി മറ്റ് പദ്ധതികള്ക്കായി വകമാറ്റി ചെലവഴിച്ചതായി കോടതി നിയമിച്ച രണ്ട് ഓഡിറ്റര്മാര് കണ്ടെത്തിയിരുന്നു.ഇതിന്റെ റിപ്പോര്ട്ട് മെയ് രണ്ടിന് കോടതിയിൽ സമര്പ്പിച്ചിരുന്നു
അമ്രപാലി ഫ്ളാറ്റുകള് ഉടമകള്ക്ക് ഉടൻ രജിസ്റ്റര് ചെയ്തു നൽകണമെന്ന് സുപ്രീംകോടതി
https://www.malayalamexpress.in/archives/755831/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നോയിഡ: അമ്രപാലി ഫ്ളാറ്റ് സമുച്ചയങ്ങളിലെ ഫ്ളാറ്റുകള് ഉടമകള്ക്ക് ഉടന് രജിസ്റ്റര് ചെയ്തു നല്കണമെന്ന് നോയിഡ, ഗ്രേറ്റര് നോയിഡ മുനിസിപ്പല് അധികൃതര്ക്ക് സുപ്രീംകോടതി നിര്ദേശം.സുപ്രീംകോടതിയെ കടലാസുപുലിയായി കാണരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ജയിലില് അടയ്ക്കുമെന്നും ജസ്റ്റിസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്കി.കള്ളപ്പണ ഇടപാട് അടക്കം ഗുരുതര ആരോപണങ്ങള് ഉയര്ന്നതിനെ തുടര്ന്ന് വന്കിട കെട്ടിട നിര്മാതാക്കളായ അമ്രപാലി ഗ്രൂപ്പിന്റെ രജിസ്ട്രേഷന് കോടതി റദ്ദാക്കിയിരുന്നു.മുടങ്ങിക്കിടക്കുന്ന പദ്ധതികള് പൂര്ത്തിയാക്കാന് ദേശീയ കെട്ടിട നിര്മാണ കോര്പ്പറേഷനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ഹൗസിംഗ് പ്രോജക്ടുകളുടെ ഭാഗമായി നിരവധി ഉപഭോക്താക്കളില് നിന്നും പണം വാങ്ങിയ അമ്രപാലി ഗ്രൂപ്പ് ഇതുവരെ വീടുകളുടെ പണി പൂര്ത്തിയാക്കിയിട്ടില്ല.വാഗ്ദാനം ചെയ്ത തീയതിക്ക് ഫ്ളാറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് പണം മുടക്കിയവര് നല്കിയ ഒരുകൂട്ടം ഹര്ജി പരിഗണിച്ച് കോടതി മുന്പും നിലപാട് വ്യക്തമാക്കിയിരുന്നു.പൂര്ത്തിയാകാത്ത ഹൗസിംഗ് പ്രോജക്ടുകളുടെ പണി പൂര്ത്തിയാക്കുന്നതിനുവേണ്ട 4000 കോടി രൂപ എങ്ങനെ സമാഹരിക്കുമെന്നതിന്റെ റിപ്പോര്ട്ട് സമര്പ്പിക്കാന് അമ്രപാലി ഗ്രൂപ്പിനോട് സുപ്രീംകോടതി നേരത്തെ നിര്ദേശം നൽകിയിരുന്നു.കോടതിയോടു കളിക്കാന് നില്ക്കരുതെന്നും കളിച്ചാല് നിങ്ങള് കിടപ്പാടമില്ലാത്തവരായി മാറുമെന്നും കോടതി മുന്നറിയിപ്പ് നല്കിയിരുന്നു.ഫ്ളാറ്റ് വാങ്ങാന് ഉപഭോക്താക്കള് നല്കിയ 3,500 കോടി രൂപ കമ്പനി മറ്റ് പദ്ധതികള്ക്കായി വകമാറ്റി ചെലവഴിച്ചതായി കോടതി നിയമിച്ച രണ്ട് ഓഡിറ്റര്മാര് കണ്ടെത്തിയിരുന്നു.ഇതിന്റെ റിപ്പോര്ട്ട് മെയ് രണ്ടിന് കോടതിയിൽ സമര്പ്പിച്ചിരുന്നു ### Headline : അമ്രപാലി ഫ്ളാറ്റുകള് ഉടമകള്ക്ക് ഉടൻ രജിസ്റ്റര് ചെയ്തു നൽകണമെന്ന് സുപ്രീംകോടതി
281
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.3 ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.പതിവിലും ഒരാഴ്ച വൈകിയാണ് ഇക്കുറി കേരളത്തിൽ കാലവർഷം എത്തിയത്.ഇതോടെ നാല് മാസം നീണ്ടു നിൽക്കുന്ന മഴ സീസണ് തുടക്കമായി.പതിവുകൾ തെറ്റിച്ച് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അടിമുടി മാറ്റം, വലംകൈയ്യായി 'സാകേത്' കേരളത്തിൽ കാലവർഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹോപാത്ര അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മഴ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.65 വർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴയാണ് ഇക്കുറി ലഭിച്ചതെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന കേന്ദ്രമായ സ്കൈമാറ്റ് പറയുന്നു.സാധാരണയായി 131.5 എംഎം മഴ ലഭിക്കേണ്ടിയിടത്ത് ഇക്കുറി ലഭിച്ചത് 99 എംഎം മഴ മാത്രമാണ്.വേനൽ മഴയിലുണ്ടായ കുറവ് രാജ്യത്തെ കാർഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.വേനൽ മഴയിൽ 25 ശതമാനത്തോളം കുറവാണ് ഇക്കുറി ഉണ്ടായത്.സംസ്ഥാനത്ത് ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 9,10,11 തീയതികളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേസം പുറപ്പെടുവിച്ചിട്ടുണ്ട്.നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശൂർ ജില്ലയിൽ ജൂൺ 10നും, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ജൂൺ 11നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.അതേ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുകയാണ്.ദില്ലിയിൽ ചൂട് 45 ഡിഗ്രിയിലെത്തി.ജൂൺ അവസാനത്തോടെ മാത്രമെ ഇവിടെ കാലവർഷം എത്തുകയുള്ളു
ഒരാഴ്ച വൈകി കാലവർഷം കേരളാ തീരത്ത് എത്തി; 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ റെഡ് അലേർട്ട്
https://malayalam.oneindia.com/news/kerala/monsoon-hit-kerala-imd-predicts-heavy-rain-for-3-days-227202.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.3 ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.പതിവിലും ഒരാഴ്ച വൈകിയാണ് ഇക്കുറി കേരളത്തിൽ കാലവർഷം എത്തിയത്.ഇതോടെ നാല് മാസം നീണ്ടു നിൽക്കുന്ന മഴ സീസണ് തുടക്കമായി.പതിവുകൾ തെറ്റിച്ച് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അടിമുടി മാറ്റം, വലംകൈയ്യായി 'സാകേത്' കേരളത്തിൽ കാലവർഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹോപാത്ര അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മഴ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.65 വർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴയാണ് ഇക്കുറി ലഭിച്ചതെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന കേന്ദ്രമായ സ്കൈമാറ്റ് പറയുന്നു.സാധാരണയായി 131.5 എംഎം മഴ ലഭിക്കേണ്ടിയിടത്ത് ഇക്കുറി ലഭിച്ചത് 99 എംഎം മഴ മാത്രമാണ്.വേനൽ മഴയിലുണ്ടായ കുറവ് രാജ്യത്തെ കാർഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.വേനൽ മഴയിൽ 25 ശതമാനത്തോളം കുറവാണ് ഇക്കുറി ഉണ്ടായത്.സംസ്ഥാനത്ത് ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 9,10,11 തീയതികളിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേസം പുറപ്പെടുവിച്ചിട്ടുണ്ട്.നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശൂർ ജില്ലയിൽ ജൂൺ 10നും, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ജൂൺ 11നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.അതേ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുകയാണ്.ദില്ലിയിൽ ചൂട് 45 ഡിഗ്രിയിലെത്തി.ജൂൺ അവസാനത്തോടെ മാത്രമെ ഇവിടെ കാലവർഷം എത്തുകയുള്ളു ### Headline : ഒരാഴ്ച വൈകി കാലവർഷം കേരളാ തീരത്ത് എത്തി; 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ റെഡ് അലേർട്ട്
282
പാലക്കാട്: സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ട്രീ കമ്മറ്റികൾ നിർജ്ജീവമായതും അനധികൃത മരം മുറി വ്യാപകമാവാൻ കാരണമെന്ന് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ പരിസ്ഥിതി ഐക്യവേദി.വനവത്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കോടികൾ ചിലവിടുന്ന സർക്കാർ പരിസ്ഥിതി നശീകരണത്തിനെതിരെയും പരിസ്ഥിതി ചൂഷകർക്കെതിരെയും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി.പഞ്ചായത്ത് - നഗരസഭ തല ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളും ട്രീ കമ്മറ്റികളും രൂപീകരിക്കാനും ശക്തിപ്പെടുത്താനും വിപുലീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്നാവശ്യപ്പെട്ട യോഗം ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്ററും മുൻ ഡി.എഫ്.ഒ യുമായ ബാബു ബോണോവെഞ്ചർ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി, കല്ലൂർ ബാലൻ,ശ്യം കുമാർ തേങ്കുറിശ്ശി, മണികുളങ്ങര,മാന്നാർ ജി രാധാകൃഷ്ണൻ, ദീപം സുരേഷ്, ശിവദാസ് ചേറ്റൂർ, ബി.സുധാകരൻ, ഹരിദാസ് മച്ചിങ്ങൽ, റാഫി ജൈനിമേട്, ഉമ്മർ ഫാറുഖ് ,വിജയകുമാർ.കെ.എം,ശ്രീകുമാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.റെയിൽവേ സ്റ്റേഷനിലെ ദേശാടന പക്ഷി കുഞ്ഞുങ്ങളുടെ ദൈന്യത പുറം ലോകത്തെ അറിയിച്ച അമ്പരീഷ് പല്ലശ്ശേനയെ യോഗം ആദരിച്ചു
സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ട്രീ കമ്മറ്റികൾ നിർജ്ജീവമായതും അനധികൃത മരം മുറി വ്യാപകമാവാൻ കാരനാമായെന്ന് പരിസ്ഥിതി ഐക്യവേദി
https://www.malayalamexpress.in/archives/871620/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ട്രീ കമ്മറ്റികൾ നിർജ്ജീവമായതും അനധികൃത മരം മുറി വ്യാപകമാവാൻ കാരണമെന്ന് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ പരിസ്ഥിതി ഐക്യവേദി.വനവത്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കോടികൾ ചിലവിടുന്ന സർക്കാർ പരിസ്ഥിതി നശീകരണത്തിനെതിരെയും പരിസ്ഥിതി ചൂഷകർക്കെതിരെയും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി.പഞ്ചായത്ത് - നഗരസഭ തല ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളും ട്രീ കമ്മറ്റികളും രൂപീകരിക്കാനും ശക്തിപ്പെടുത്താനും വിപുലീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്നാവശ്യപ്പെട്ട യോഗം ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്ററും മുൻ ഡി.എഫ്.ഒ യുമായ ബാബു ബോണോവെഞ്ചർ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി, കല്ലൂർ ബാലൻ,ശ്യം കുമാർ തേങ്കുറിശ്ശി, മണികുളങ്ങര,മാന്നാർ ജി രാധാകൃഷ്ണൻ, ദീപം സുരേഷ്, ശിവദാസ് ചേറ്റൂർ, ബി.സുധാകരൻ, ഹരിദാസ് മച്ചിങ്ങൽ, റാഫി ജൈനിമേട്, ഉമ്മർ ഫാറുഖ് ,വിജയകുമാർ.കെ.എം,ശ്രീകുമാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.റെയിൽവേ സ്റ്റേഷനിലെ ദേശാടന പക്ഷി കുഞ്ഞുങ്ങളുടെ ദൈന്യത പുറം ലോകത്തെ അറിയിച്ച അമ്പരീഷ് പല്ലശ്ശേനയെ യോഗം ആദരിച്ചു ### Headline : സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ട്രീ കമ്മറ്റികൾ നിർജ്ജീവമായതും അനധികൃത മരം മുറി വ്യാപകമാവാൻ കാരനാമായെന്ന് പരിസ്ഥിതി ഐക്യവേദി
283
കൊച്ചി: കൊച്ചി കപ്പല്ശാലയില് നിര്മാണത്തിലിരിക്കുന്ന വിമാന വാഹിനി കപ്പലായ ഐഎന്എസ് വിക്രാന്തില് നിന്നും ഹാര്ഡ് ഡിസ്ക്കും വിലപ്പെട്ട രേഖകളും മോഷണം പോയ സംഭവത്തില് അന്വേഷണം ദേശീയ അന്വേഷണ ഏജന്സിയെ ഏല്പ്പിച്ചു.കേസില് പുതിയ എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.കപ്പലില് ജോലി ചെയ്യുന്ന രണ്ടായിരത്തോളം ജീവനക്കാരുടെ മൊഴി കേസന്വേഷിച്ച എറണാകുളം സൗത്ത് പൊലീസ് രേഖപ്പെടുത്തിയിരുന്നു.അട്ടിമറി സാധ്യതകള് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം എന്.ഐ.എയെ ഏല്പ്പിച്ചത്.സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ കഴിഞ്ഞ ദിവസം റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില് എന്ഐഎ ഉദ്യോഗസ്ഥര് കമ്മീഷണര് വിജയ് സാഖറെയുമായി ചര്ച്ച നടത്തി.കഴിഞ്ഞ ആഴ്ചയാണ് കപ്പല് ശാലയില് നിന്നും ഹാര്ഡ് ഡിസ്കുകള് മോഷണം പോയത്.വിമാന വാഹിനി കപ്പലിന്റെ വയറിംഗ് ഉള്പ്പെടെയുള്ള അടിസ്ഥാന വിവരങ്ങളുടെ രേഖകളാണ് മോഷണം പോയത്.നിര്മാണത്തിന്റെ ഭാഗമായി കപ്പലിനുള്ളില് സ്ഥാപിച്ചിരുന്ന 31 മള്ട്ടി ഫംഗ്ഷന് കണ്സോളുകളില് അഞ്ചെണ്ണത്തിന്റെ കംപ്യൂട്ടറുകളില് നിന്നാണ് ഹാര്ഡ് ഡിസ്കുകള് നഷ്ടപ്പെട്ടത്.കഴിഞ്ഞ മാസം 29മുതല് ഈമാസം 13 വരെയുള്ള 15 ദിവസത്തിനിടെയാണ് സംഭവം നടന്നതെന്നാണ് കപ്പല്ശാല പൊലീസില് നല്കിയ പരാതിയില് പറയുന്നത്.ഇവ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേക്ക് കടക്കാന് അനുമതിയുള്ള 52പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നം എന്ന നിലയിൽ റോ അടക്കം കേസിൽ അന്വേഷം നടത്തുന്നുണ്ട്.കപ്പല്ശാല നല്കിയ പരാതിയില് കേസന്വേഷിക്കാന് പൊലീസും പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.2023 ല് സൈന്യത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പല് നിര്മ്മാണം പുരോഗമിക്കുന്നത്.നിര്മ്മാണം വൈകിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹാര്ഡ് ഡിസ്ക് മോഷ്ടിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്
വിക്രാന്ത് കപ്പലിലെ മോഷണം; കേസ് എന്ഐഎയ്ക്ക് കൈമാറി
https://www.malayalamexpress.in/archives/843626/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കൊച്ചി കപ്പല്ശാലയില് നിര്മാണത്തിലിരിക്കുന്ന വിമാന വാഹിനി കപ്പലായ ഐഎന്എസ് വിക്രാന്തില് നിന്നും ഹാര്ഡ് ഡിസ്ക്കും വിലപ്പെട്ട രേഖകളും മോഷണം പോയ സംഭവത്തില് അന്വേഷണം ദേശീയ അന്വേഷണ ഏജന്സിയെ ഏല്പ്പിച്ചു.കേസില് പുതിയ എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.കപ്പലില് ജോലി ചെയ്യുന്ന രണ്ടായിരത്തോളം ജീവനക്കാരുടെ മൊഴി കേസന്വേഷിച്ച എറണാകുളം സൗത്ത് പൊലീസ് രേഖപ്പെടുത്തിയിരുന്നു.അട്ടിമറി സാധ്യതകള് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം എന്.ഐ.എയെ ഏല്പ്പിച്ചത്.സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ കഴിഞ്ഞ ദിവസം റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില് എന്ഐഎ ഉദ്യോഗസ്ഥര് കമ്മീഷണര് വിജയ് സാഖറെയുമായി ചര്ച്ച നടത്തി.കഴിഞ്ഞ ആഴ്ചയാണ് കപ്പല് ശാലയില് നിന്നും ഹാര്ഡ് ഡിസ്കുകള് മോഷണം പോയത്.വിമാന വാഹിനി കപ്പലിന്റെ വയറിംഗ് ഉള്പ്പെടെയുള്ള അടിസ്ഥാന വിവരങ്ങളുടെ രേഖകളാണ് മോഷണം പോയത്.നിര്മാണത്തിന്റെ ഭാഗമായി കപ്പലിനുള്ളില് സ്ഥാപിച്ചിരുന്ന 31 മള്ട്ടി ഫംഗ്ഷന് കണ്സോളുകളില് അഞ്ചെണ്ണത്തിന്റെ കംപ്യൂട്ടറുകളില് നിന്നാണ് ഹാര്ഡ് ഡിസ്കുകള് നഷ്ടപ്പെട്ടത്.കഴിഞ്ഞ മാസം 29മുതല് ഈമാസം 13 വരെയുള്ള 15 ദിവസത്തിനിടെയാണ് സംഭവം നടന്നതെന്നാണ് കപ്പല്ശാല പൊലീസില് നല്കിയ പരാതിയില് പറയുന്നത്.ഇവ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേക്ക് കടക്കാന് അനുമതിയുള്ള 52പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നം എന്ന നിലയിൽ റോ അടക്കം കേസിൽ അന്വേഷം നടത്തുന്നുണ്ട്.കപ്പല്ശാല നല്കിയ പരാതിയില് കേസന്വേഷിക്കാന് പൊലീസും പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.2023 ല് സൈന്യത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പല് നിര്മ്മാണം പുരോഗമിക്കുന്നത്.നിര്മ്മാണം വൈകിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹാര്ഡ് ഡിസ്ക് മോഷ്ടിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല് ### Headline : വിക്രാന്ത് കപ്പലിലെ മോഷണം; കേസ് എന്ഐഎയ്ക്ക് കൈമാറി
284
കോഴിക്കോട്: ഓമശ്ശേരിയില് തോക്കു ചൂണ്ടി ജ്വല്ലറി കവര്ച്ച നടത്തിയ സംഭവത്തില് പശ്ചിമ ബംഗാളില് നിന്നും പ്രതി പിടിയിലായി.കവര്ച്ചക്ക് ശേഷം നാടുവിട്ട ബംഗാള് സ്വദേശി ആലങ്കീര് റഹ്മാന് മണ്ഡല് ആണ് പിടിയിലായത്.ഇയാളെ കൊടുവള്ളിയില് എത്തിച്ചു.കഴിഞ്ഞ മാസം 13 ന് ഓമശ്ശേരി ഷാദി ഗോള്ഡില് തോക്കു ചൂണ്ടി കവര്ച്ച നടത്തിയ സംഘത്തിലെ രണ്ടാമത്തെ പ്രതിയെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്.പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.ബംഗ്ലാദേശ് അതിര്ത്തിയായ ബെഷിര്ഹട്ടയില് നിന്നാണ് കൊടുവള്ളി എസ് ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.ജ്വല്ലറിയിലെത്തി തോക്കു ചൂണ്ടിയ ബംഗ്ലാദേശ് സ്വദേശി നഈം ആലം ഖാനെ ജീവനക്കാര് പിടികൂടി പൊലീസില് ഏല്പ്പിച്ചിരുന്നു.ഇയാളെ ചോദ്യം ചെയ്തപ്പോള് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 20 ന് ആറംഗ പൊലീസ് സംഘം പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടത്.ബംഗ്ലാദേശിന്റെ രണ്ട് കിലോമീറ്റര് അകലെയുള്ള ഒളി സങ്കേതത്തില് നിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.മൂന്നാമത്തെ പ്രതി പൊലീസിനെ കണ്ട് പുഴയില് ചാടി രക്ഷപ്പെട്ടു.ആലങ്കീറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി താമരശ്ശേരി കോടതിയില് ഹാജരാക്കും
ഓമശ്ശേരിയിലെ ജ്വല്ലറിയില് തോക്കുചൂണ്ടി കവര്ച്ച; പശ്ചിമ ബംഗാളില് നിന്ന് ഒരാള് പിടിയില്
https://www.malayalamexpress.in/archives/739264/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: ഓമശ്ശേരിയില് തോക്കു ചൂണ്ടി ജ്വല്ലറി കവര്ച്ച നടത്തിയ സംഭവത്തില് പശ്ചിമ ബംഗാളില് നിന്നും പ്രതി പിടിയിലായി.കവര്ച്ചക്ക് ശേഷം നാടുവിട്ട ബംഗാള് സ്വദേശി ആലങ്കീര് റഹ്മാന് മണ്ഡല് ആണ് പിടിയിലായത്.ഇയാളെ കൊടുവള്ളിയില് എത്തിച്ചു.കഴിഞ്ഞ മാസം 13 ന് ഓമശ്ശേരി ഷാദി ഗോള്ഡില് തോക്കു ചൂണ്ടി കവര്ച്ച നടത്തിയ സംഘത്തിലെ രണ്ടാമത്തെ പ്രതിയെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്.പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.ബംഗ്ലാദേശ് അതിര്ത്തിയായ ബെഷിര്ഹട്ടയില് നിന്നാണ് കൊടുവള്ളി എസ് ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.ജ്വല്ലറിയിലെത്തി തോക്കു ചൂണ്ടിയ ബംഗ്ലാദേശ് സ്വദേശി നഈം ആലം ഖാനെ ജീവനക്കാര് പിടികൂടി പൊലീസില് ഏല്പ്പിച്ചിരുന്നു.ഇയാളെ ചോദ്യം ചെയ്തപ്പോള് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 20 ന് ആറംഗ പൊലീസ് സംഘം പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടത്.ബംഗ്ലാദേശിന്റെ രണ്ട് കിലോമീറ്റര് അകലെയുള്ള ഒളി സങ്കേതത്തില് നിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.മൂന്നാമത്തെ പ്രതി പൊലീസിനെ കണ്ട് പുഴയില് ചാടി രക്ഷപ്പെട്ടു.ആലങ്കീറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി താമരശ്ശേരി കോടതിയില് ഹാജരാക്കും ### Headline : ഓമശ്ശേരിയിലെ ജ്വല്ലറിയില് തോക്കുചൂണ്ടി കവര്ച്ച; പശ്ചിമ ബംഗാളില് നിന്ന് ഒരാള് പിടിയില്
285
മലങ്കരസഭ പള്ളിതര്ക്കത്തില് കോടതീയലക്ഷ്യകേസില്പ്പെട്ട് നട്ടംതിരിയുകയാണ് ഉദ്യോഗസ്ഥര്.വിവിധ കോടതികളിലെ അഞ്ച് കോടതീയലക്ഷ്യകേസുകളിലായി ചീഫ് സെക്രട്ടറി അടക്കം മുപ്പതോളം ഉദ്യോഗസ്ഥരാണ് നടപടി നേരിടുന്നത്.ഓര്ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള് തമ്മിലുള്ള പള്ളിതര്ക്കകേസില് സുപ്രീംകോടതി വിധി നടപ്പിലാക്കാത്തതിനെ തുടര്ന്നാണ് ഓര്ത്തഡോക്സ് വിഭാഗം വിവിധ കോടതികളില് കോടതീലക്ഷ്യഹരജികള് ഫയല് ചെയ്തത്.സുപ്രീംകോടതിയില് നടക്കുന്ന കോടതീയലക്ഷ്യ നടപടികളില് ഇരുപത് ഉദ്യോഗസ്ഥരാണ് എതിര്കക്ഷികളായുള്ളത്.ചീഫ് സെക്രട്ടറിക്കും ആഭ്യന്തരസെക്രട്ടറിക്കും പുറമേ റവന്യൂ സെക്രട്ടറിയും ഡി.ജി.പിയും ഈ കേസില് എതിര്കക്ഷികളാണ്.ഇതിന് പുറമേ പ്രാദേശികമായി വിവിധ ജില്ലാകോടതികളിലും കോടതിയലക്ഷ്യ ഹരജികള് ഫയല് ചെയ്തിട്ടുണ്ട്.പാലക്കാട്, എറണാകുളം ജില്ലാകളക്ടര്മാരും വിവിധ കോടതീയലക്ഷ്യകേസുകളില് എതിര്കക്ഷികളാണ്.ഹരജികളില് വിശദീകരണവുമായി കോടതി കയറി ഇറങ്ങുകയാണ് പല ഉദ്യോഗസ്ഥരും.എതിര്കക്ഷികളായ ഉദ്യോഗസ്ഥര് സ്വന്തം നിലക്ക് കേസ് വാദിക്കണമെന്ന നിലപാടിലേക്ക് കോടതിയും എത്തിയതോടെ പലരും പ്രതിസന്ധിയിലായി.ഇതിനെ തുടര്ന്ന് സര്ക്കാര് നിലപാട് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തില് സര്ക്കാര് കേസ് വാദിക്കാന് തയാറാകണമെന്നും ഉദ്യോഗസ്ഥര് കോടതിയില് ആവശ്യപ്പെട്ടിട്ടുണ്ട്.ഇക്കാര്യത്തില് ഈ മാസം 25 ന് എറണാകുളം ജില്ലാ കോടതി നിലപാടറിയിക്കും.പിറവം, കോതമംഗലം പള്ളികളിലടക്കം സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്ന്ന് നടപ്പിലായിരുന്നില്ല
മലങ്കരസഭ പള്ളിതര്ക്കം: കോടതിയലക്ഷ്യകേസിൽ നട്ടംതിരിഞ്ഞ് ഉദ്യോഗസ്ഥര്
https://www.malayalamexpress.in/archives/803049/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലങ്കരസഭ പള്ളിതര്ക്കത്തില് കോടതീയലക്ഷ്യകേസില്പ്പെട്ട് നട്ടംതിരിയുകയാണ് ഉദ്യോഗസ്ഥര്.വിവിധ കോടതികളിലെ അഞ്ച് കോടതീയലക്ഷ്യകേസുകളിലായി ചീഫ് സെക്രട്ടറി അടക്കം മുപ്പതോളം ഉദ്യോഗസ്ഥരാണ് നടപടി നേരിടുന്നത്.ഓര്ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള് തമ്മിലുള്ള പള്ളിതര്ക്കകേസില് സുപ്രീംകോടതി വിധി നടപ്പിലാക്കാത്തതിനെ തുടര്ന്നാണ് ഓര്ത്തഡോക്സ് വിഭാഗം വിവിധ കോടതികളില് കോടതീലക്ഷ്യഹരജികള് ഫയല് ചെയ്തത്.സുപ്രീംകോടതിയില് നടക്കുന്ന കോടതീയലക്ഷ്യ നടപടികളില് ഇരുപത് ഉദ്യോഗസ്ഥരാണ് എതിര്കക്ഷികളായുള്ളത്.ചീഫ് സെക്രട്ടറിക്കും ആഭ്യന്തരസെക്രട്ടറിക്കും പുറമേ റവന്യൂ സെക്രട്ടറിയും ഡി.ജി.പിയും ഈ കേസില് എതിര്കക്ഷികളാണ്.ഇതിന് പുറമേ പ്രാദേശികമായി വിവിധ ജില്ലാകോടതികളിലും കോടതിയലക്ഷ്യ ഹരജികള് ഫയല് ചെയ്തിട്ടുണ്ട്.പാലക്കാട്, എറണാകുളം ജില്ലാകളക്ടര്മാരും വിവിധ കോടതീയലക്ഷ്യകേസുകളില് എതിര്കക്ഷികളാണ്.ഹരജികളില് വിശദീകരണവുമായി കോടതി കയറി ഇറങ്ങുകയാണ് പല ഉദ്യോഗസ്ഥരും.എതിര്കക്ഷികളായ ഉദ്യോഗസ്ഥര് സ്വന്തം നിലക്ക് കേസ് വാദിക്കണമെന്ന നിലപാടിലേക്ക് കോടതിയും എത്തിയതോടെ പലരും പ്രതിസന്ധിയിലായി.ഇതിനെ തുടര്ന്ന് സര്ക്കാര് നിലപാട് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തില് സര്ക്കാര് കേസ് വാദിക്കാന് തയാറാകണമെന്നും ഉദ്യോഗസ്ഥര് കോടതിയില് ആവശ്യപ്പെട്ടിട്ടുണ്ട്.ഇക്കാര്യത്തില് ഈ മാസം 25 ന് എറണാകുളം ജില്ലാ കോടതി നിലപാടറിയിക്കും.പിറവം, കോതമംഗലം പള്ളികളിലടക്കം സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്ന്ന് നടപ്പിലായിരുന്നില്ല ### Headline : മലങ്കരസഭ പള്ളിതര്ക്കം: കോടതിയലക്ഷ്യകേസിൽ നട്ടംതിരിഞ്ഞ് ഉദ്യോഗസ്ഥര്
286
ദില്ലി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.മുസ്ലിങ്ങളല്ലാത്ത വിദേശ അഭയാര്ഥികള്ക്ക് പൗരത്വം നല്കുന്നതാണ് ബില്ല്.പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില് നിന്ന് അഭയാര്ഥികളായി എത്തിയ മുസ്ലിങ്ങളല്ലാത്തവര്ക്ക് ബില്ല് നിയമമാകുന്നതോടെ ഇന്ത്യയില് പൗരത്വം ലഭിക്കും.ബില്ലിന്റെ പ്രാധാന്യം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ബിജെപി എംപിമാരെ ഉണര്ത്തിയിരുന്നു.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തില് പൗരത്വ ഭേദഗതി ബില്ലിന് ഏറെ പ്രാധാന്യമുണ്ടെന്ന് രാജ്നാഥ് പറഞ്ഞു.ആറ് സമുദായങ്ങള്ക്ക് ഇന്ത്യന് പൗരത്വം നല്കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്.ഹിന്ദു, ക്രിസ്ത്യന്, സിഖ്, ജെയ്ന്, ബുദ്ധ, പാഴ്സി വിഭാഗങ്ങളില് പെട്ട അഭയാര്ഥികള്ക്കാണ് പൗരത്വം നല്കുക.നിയമവിരുദ്ധമായി രാജ്യത്ത് ഒട്ടേറെ അഭയാര്ഥികള് താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള്.ഇതില് മുസ്ലിങ്ങളല്ലാത്തവരുടെ താമസം നിയമപരമാക്കുകയാണ് ലക്ഷ്യം.ബില്ല് പാര്ലമെന്റില് പാസാക്കുന്നതോടെ നിയമമായി മാറും.പാര്ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുന്ന വേളയില് എല്ലാ ബിജെപി എംപിമാരും സഭയില് ഹാജരുണ്ടാകണം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യം തകര്ക്കുന്നതാണ് ബില്ല് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നത് മതനിരപേക്ഷത തകര്ക്കുമെവ്വും അവര് പറയുന്നു.അയല്പക്കത്തെ മൂന്ന് മുസ്ലിം രാജ്യങ്ങളില് നിന്ന് അഭയം ചോദിച്ച് വരുന്നവര്ക്കാണ് പൗരത്വ ഭേദഗതി ബില്ല് നേട്ടമാകുക.ബംഗ്ലാദേശ്, അഫ്ഗാനിസ്താന്, പാകിസ്താന് എന്നീ രാജ്യങ്ങളില് മുസ്ലിങ്ങളല്ലാത്തവര് നേരിടുന്ന പീഡനം ഇല്ലാതാക്കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നും സര്ക്കാര് വൃത്തങ്ങള് പറയുന്നു
മുസ്ലിങ്ങളല്ലാത്ത അഭയാര്ഥികള്ക്ക് പൗരത്വം: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി
https://malayalam.oneindia.com/news/india/citizenship-amendment-bill-cleared-by-union-cabinet-237987.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.മുസ്ലിങ്ങളല്ലാത്ത വിദേശ അഭയാര്ഥികള്ക്ക് പൗരത്വം നല്കുന്നതാണ് ബില്ല്.പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില് നിന്ന് അഭയാര്ഥികളായി എത്തിയ മുസ്ലിങ്ങളല്ലാത്തവര്ക്ക് ബില്ല് നിയമമാകുന്നതോടെ ഇന്ത്യയില് പൗരത്വം ലഭിക്കും.ബില്ലിന്റെ പ്രാധാന്യം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ബിജെപി എംപിമാരെ ഉണര്ത്തിയിരുന്നു.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തില് പൗരത്വ ഭേദഗതി ബില്ലിന് ഏറെ പ്രാധാന്യമുണ്ടെന്ന് രാജ്നാഥ് പറഞ്ഞു.ആറ് സമുദായങ്ങള്ക്ക് ഇന്ത്യന് പൗരത്വം നല്കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്.ഹിന്ദു, ക്രിസ്ത്യന്, സിഖ്, ജെയ്ന്, ബുദ്ധ, പാഴ്സി വിഭാഗങ്ങളില് പെട്ട അഭയാര്ഥികള്ക്കാണ് പൗരത്വം നല്കുക.നിയമവിരുദ്ധമായി രാജ്യത്ത് ഒട്ടേറെ അഭയാര്ഥികള് താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള്.ഇതില് മുസ്ലിങ്ങളല്ലാത്തവരുടെ താമസം നിയമപരമാക്കുകയാണ് ലക്ഷ്യം.ബില്ല് പാര്ലമെന്റില് പാസാക്കുന്നതോടെ നിയമമായി മാറും.പാര്ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുന്ന വേളയില് എല്ലാ ബിജെപി എംപിമാരും സഭയില് ഹാജരുണ്ടാകണം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യം തകര്ക്കുന്നതാണ് ബില്ല് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നത് മതനിരപേക്ഷത തകര്ക്കുമെവ്വും അവര് പറയുന്നു.അയല്പക്കത്തെ മൂന്ന് മുസ്ലിം രാജ്യങ്ങളില് നിന്ന് അഭയം ചോദിച്ച് വരുന്നവര്ക്കാണ് പൗരത്വ ഭേദഗതി ബില്ല് നേട്ടമാകുക.ബംഗ്ലാദേശ്, അഫ്ഗാനിസ്താന്, പാകിസ്താന് എന്നീ രാജ്യങ്ങളില് മുസ്ലിങ്ങളല്ലാത്തവര് നേരിടുന്ന പീഡനം ഇല്ലാതാക്കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നും സര്ക്കാര് വൃത്തങ്ങള് പറയുന്നു ### Headline : മുസ്ലിങ്ങളല്ലാത്ത അഭയാര്ഥികള്ക്ക് പൗരത്വം: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി
287
ന്യൂഡല്ഹി: ഐഎന്എക്സ് മീഡിയ കേസില് തീഹാര് ജയിലില് കഴിയുന്ന പി.ചിദംബരത്തിന്റെ ജയില്വാസത്തില് ആശങ്കയറിയിച്ച് കോണ്ഗ്രസ്.ചിദംബരം തനിച്ചെടുത്ത തീരുമാനമല്ലെന്നും അദ്ദേഹത്തെ മാത്രം ജയിലില് അടച്ച നടപടി നീതി നിഷേധമാണെന്നും മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ് ഇറക്കിയ പ്രസ്താവനയില് പറയുന്നു.'ഞങ്ങളുടെ സഹപ്രവര്ത്തകനായ പി.ചിദംബരം കസ്റ്റഡിയില് തുടരുന്നതില് ഞങ്ങള്ക്ക് ആശങ്കയുണ്ട്.നമ്മുടെ സര്ക്കാര് സംവിധാനത്തില് ഒരു വ്യക്തിക്ക് തീരുമാനമെടുക്കാന് കഴിയില്ല.എല്ലാ തീരുമാനങ്ങളും ഫയലില് സൂക്ഷിക്കുന്ന കൂട്ടായ തീരുമാനങ്ങളാണ് ' എന്നാണ് മന്മോഹന് സിംഗ് പറഞ്ഞത്.ഒരു ഡസന് ഉദ്യോഗസ്ഥര് ഫയല് പരിശോധിക്കുകയും ശുപാര്ശ ചെയ്യുകയും ചെയ്തതാണെന്നും പിന്നീട് ചിദംബരം ഏകകണ്ഠമായ ശുപാര്ശയ്ക്ക് അംഗീകാരം നല്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്ക്ക് തെറ്റിയില്ലെങ്കില് ശുപാര്ശ അംഗീകരിച്ച മന്ത്രി എങ്ങനെ കുറ്റം ചെയ്തതായി ആരോപിക്കുമെന്ന് മനസ്സിലായില്ലെന്നും മന്മോഹന്സിംഗ് പറഞ്ഞു.ഔദ്യോഗികമായി മന്ത്രി ഒപ്പിട്ടു എന്നത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ ജയിലില് അടച്ചതെന്നും മറ്റ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയില്ലാത്തതെന്താണെന്നും മന്മോഹന് സിംഗ് പ്രസ്താവനയില് പറയുന്നു.ഐഎന്എക്സ് മീഡിയ കേസില് അറസ്റ്റിലായ ചിദംബരം സെപ്റ്റംബര് അഞ്ച് മുതല് തീഹാര് ജയിലിലാണ്.കഴിഞ്ഞ ദിവസം ചിദംബരം നല്കിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു
ഒരു ഡസന് ഉദ്യോഗസ്ഥര് പരിശോധിച്ച ഫയല്, ചിദംബരം മാത്രം എങ്ങനെ കുറ്റക്കാരനാവും'; മന്മോഹന്സിംഗ്
https://www.malayalamexpress.in/archives/838953/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: ഐഎന്എക്സ് മീഡിയ കേസില് തീഹാര് ജയിലില് കഴിയുന്ന പി.ചിദംബരത്തിന്റെ ജയില്വാസത്തില് ആശങ്കയറിയിച്ച് കോണ്ഗ്രസ്.ചിദംബരം തനിച്ചെടുത്ത തീരുമാനമല്ലെന്നും അദ്ദേഹത്തെ മാത്രം ജയിലില് അടച്ച നടപടി നീതി നിഷേധമാണെന്നും മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ് ഇറക്കിയ പ്രസ്താവനയില് പറയുന്നു.'ഞങ്ങളുടെ സഹപ്രവര്ത്തകനായ പി.ചിദംബരം കസ്റ്റഡിയില് തുടരുന്നതില് ഞങ്ങള്ക്ക് ആശങ്കയുണ്ട്.നമ്മുടെ സര്ക്കാര് സംവിധാനത്തില് ഒരു വ്യക്തിക്ക് തീരുമാനമെടുക്കാന് കഴിയില്ല.എല്ലാ തീരുമാനങ്ങളും ഫയലില് സൂക്ഷിക്കുന്ന കൂട്ടായ തീരുമാനങ്ങളാണ് ' എന്നാണ് മന്മോഹന് സിംഗ് പറഞ്ഞത്.ഒരു ഡസന് ഉദ്യോഗസ്ഥര് ഫയല് പരിശോധിക്കുകയും ശുപാര്ശ ചെയ്യുകയും ചെയ്തതാണെന്നും പിന്നീട് ചിദംബരം ഏകകണ്ഠമായ ശുപാര്ശയ്ക്ക് അംഗീകാരം നല്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്ക്ക് തെറ്റിയില്ലെങ്കില് ശുപാര്ശ അംഗീകരിച്ച മന്ത്രി എങ്ങനെ കുറ്റം ചെയ്തതായി ആരോപിക്കുമെന്ന് മനസ്സിലായില്ലെന്നും മന്മോഹന്സിംഗ് പറഞ്ഞു.ഔദ്യോഗികമായി മന്ത്രി ഒപ്പിട്ടു എന്നത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ ജയിലില് അടച്ചതെന്നും മറ്റ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയില്ലാത്തതെന്താണെന്നും മന്മോഹന് സിംഗ് പ്രസ്താവനയില് പറയുന്നു.ഐഎന്എക്സ് മീഡിയ കേസില് അറസ്റ്റിലായ ചിദംബരം സെപ്റ്റംബര് അഞ്ച് മുതല് തീഹാര് ജയിലിലാണ്.കഴിഞ്ഞ ദിവസം ചിദംബരം നല്കിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു ### Headline : ഒരു ഡസന് ഉദ്യോഗസ്ഥര് പരിശോധിച്ച ഫയല്, ചിദംബരം മാത്രം എങ്ങനെ കുറ്റക്കാരനാവും'; മന്മോഹന്സിംഗ്
288
ഇറാനുമായി സഹകരണമാവാം....ഇന്ത്യയുടെ ആവശ്യത്തില് യുഎസ്സിന് സമ്മതം!! 16, 2018, 20:53 എന്എസ്ജി അംഗത്വത്തിന് ഇന്ത്യ യോഗ്യര്...ചൈന തടസം നില്ക്കുന്നുവെന്ന് അമേരിക്ക 13, 2018, 21:23 ഇറാനും അഫ്ഗാനുമൊപ്പം കൈകോര്ത്ത് ഇന്ത്യ...ചബഹാറില് സാമ്പത്തിക സഹകരണം ഉറപ്പാക്കും!! 12, 2018, 21:26 റഷ്യയെയും ഇറാനെയും ഒഴിവാക്കണം...ഇടപാടുകള് വേണ്ട...ഇന്ത്യയോട് കല്പ്പനയുമായി യുഎസ് 11, 2018, 16:26 ഇന്ത്യ ഇറാനൊപ്പം തന്നെ...അമേരിക്കയില് നിന്ന് എണ്ണ വാങ്ങാം...എന്നാല് ഇറാനെ കൈവിടില്ല 10, 2018, 21:35 അമേരിക്ക ഏഷ്യയിലെ വിദേശി....അതുകൊണ്ട് അടുപ്പം വേണ്ട...പുതിയ നീക്കത്തിന് ഇന്ത്യ!! 8, 2018, 20:41 ഇറാനിയന് പ്രതിനിധി ഇന്ത്യയില്...ചബഹാര് തുറമുഖം ഒരു മാസത്തിനുള്ളില് ഇന്ത്യക്ക് കൈമാറാന് ധാരണ 7, 2018, 16:16 ട്രംപിനെതിരെ തിരിച്ചടിച്ച് ഉര്ദുഗാന്....ഇലക്ട്രോണിക്സ് ഉല്പ്പന്നങ്ങള് ബഹിഷ്കരിക്കുന്നു 14, 2018, 20:13 ട്രംപിനെ വെല്ലുവിളിച്ച് ഉര്ദുഗാന്...വ്യാപാര യുദ്ധത്തിന് മറുപടിയുണ്ടാവും, വലിയ വില നല്കേണ്ടി വരും 12, 2018, 15:52 തുര്ക്കിക്കെതിരെ വ്യാപാര യുദ്ധവുമായി യുഎസ്...സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് വര്ധിപ്പിച്ചു!! 11, 2018, 16:36 കാനഡയുമായുള്ള എണ്ണ വ്യാപാരം നിര്ത്തില്ലെന്ന് സൗദി....രാഷ്ട്രീയം വ്യാപാരത്തില് ഇല്ല!! 9, 2018, 20:10 ഇറാനെതിരായ യുഎസ് നീക്കത്തിന് തിരിച്ചടി: എണ്ണ ഇറക്കുമതി നിര്ത്തില്ലെന്ന് ചൈന, യുഎസ് തിരിച്ചടിക്കും! 4, 2018, 08:21 സ്വര്ണ്ണ വ്യാപാര രംഗത്തും ഇനി നൂതന സാങ്കേതിക വിദ്യ: മലബാര് ഗോള്ഡ് പുതിയ ദൗത്യത്തിന്!! 1, 2018, 14:48 ഇന്ത്യയെ ഊറ്റി ചൈന; സമ്പാദിക്കുന്നത് കോടികള്!! കൂടെ നിന്ന് ഇല്ലാതാക്കുന്നു, പുതിയ വിവരങ്ങള് 23, 2018, 14:11 യുഎസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ....29 ഉല്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്ധിപ്പിച്ചു
വ്യാപാരം: Latest വ്യാപാരം
https://malayalam.oneindia.com/topic/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%82/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇറാനുമായി സഹകരണമാവാം....ഇന്ത്യയുടെ ആവശ്യത്തില് യുഎസ്സിന് സമ്മതം!! 16, 2018, 20:53 എന്എസ്ജി അംഗത്വത്തിന് ഇന്ത്യ യോഗ്യര്...ചൈന തടസം നില്ക്കുന്നുവെന്ന് അമേരിക്ക 13, 2018, 21:23 ഇറാനും അഫ്ഗാനുമൊപ്പം കൈകോര്ത്ത് ഇന്ത്യ...ചബഹാറില് സാമ്പത്തിക സഹകരണം ഉറപ്പാക്കും!! 12, 2018, 21:26 റഷ്യയെയും ഇറാനെയും ഒഴിവാക്കണം...ഇടപാടുകള് വേണ്ട...ഇന്ത്യയോട് കല്പ്പനയുമായി യുഎസ് 11, 2018, 16:26 ഇന്ത്യ ഇറാനൊപ്പം തന്നെ...അമേരിക്കയില് നിന്ന് എണ്ണ വാങ്ങാം...എന്നാല് ഇറാനെ കൈവിടില്ല 10, 2018, 21:35 അമേരിക്ക ഏഷ്യയിലെ വിദേശി....അതുകൊണ്ട് അടുപ്പം വേണ്ട...പുതിയ നീക്കത്തിന് ഇന്ത്യ!! 8, 2018, 20:41 ഇറാനിയന് പ്രതിനിധി ഇന്ത്യയില്...ചബഹാര് തുറമുഖം ഒരു മാസത്തിനുള്ളില് ഇന്ത്യക്ക് കൈമാറാന് ധാരണ 7, 2018, 16:16 ട്രംപിനെതിരെ തിരിച്ചടിച്ച് ഉര്ദുഗാന്....ഇലക്ട്രോണിക്സ് ഉല്പ്പന്നങ്ങള് ബഹിഷ്കരിക്കുന്നു 14, 2018, 20:13 ട്രംപിനെ വെല്ലുവിളിച്ച് ഉര്ദുഗാന്...വ്യാപാര യുദ്ധത്തിന് മറുപടിയുണ്ടാവും, വലിയ വില നല്കേണ്ടി വരും 12, 2018, 15:52 തുര്ക്കിക്കെതിരെ വ്യാപാര യുദ്ധവുമായി യുഎസ്...സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് വര്ധിപ്പിച്ചു!! 11, 2018, 16:36 കാനഡയുമായുള്ള എണ്ണ വ്യാപാരം നിര്ത്തില്ലെന്ന് സൗദി....രാഷ്ട്രീയം വ്യാപാരത്തില് ഇല്ല!! 9, 2018, 20:10 ഇറാനെതിരായ യുഎസ് നീക്കത്തിന് തിരിച്ചടി: എണ്ണ ഇറക്കുമതി നിര്ത്തില്ലെന്ന് ചൈന, യുഎസ് തിരിച്ചടിക്കും! 4, 2018, 08:21 സ്വര്ണ്ണ വ്യാപാര രംഗത്തും ഇനി നൂതന സാങ്കേതിക വിദ്യ: മലബാര് ഗോള്ഡ് പുതിയ ദൗത്യത്തിന്!! 1, 2018, 14:48 ഇന്ത്യയെ ഊറ്റി ചൈന; സമ്പാദിക്കുന്നത് കോടികള്!! കൂടെ നിന്ന് ഇല്ലാതാക്കുന്നു, പുതിയ വിവരങ്ങള് 23, 2018, 14:11 യുഎസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ....29 ഉല്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്ധിപ്പിച്ചു ### Headline : വ്യാപാരം: Latest വ്യാപാരം
289
കടയ്ക്കല്: നാട്ടുകാരുടെ ജീവനെടുക്കുന്ന തരത്തില് ഹിറ്റാച്ചി ഓടിച്ച ഡ്രൈവറെ പറപ്പിച്ച് പത്തനാപുരം എംഎല്എ കെബി ഗണേഷ് കുമാര്.മടത്തറ വേങ്കൊല്ല എന്ന സ്ഥലത്താണ് സംഭവം.അപകടമുണ്ടാക്കുന്ന തരത്തില് ഹിറ്റാച്ചി ഓടിച്ച ഡ്രൈവറെ നാട്ടുകാര് ചോദ്യം ചെയ്യുകയായിരുന്നു.ഇതോടെ ഡ്രൈവര് നാട്ടുകാരെ ആക്രമിക്കാന് ശ്രമിച്ചതായും പരാതിയുണ്ട്.ഈ വഴി വരികയായിരുന്നു ഗണേഷ് കുമാര് എംഎല്എ.ബഹിരാകാശത്ത് നിന്ന് കണ്ട മക്കയിലെ വെളിച്ചം..സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചെന്ന് പ്രചാരണം! റോഡില് പ്രശ്നം കണ്ട എംഎല്എ കാറില് നിന്നിറങ്ങി പ്രശ്നത്തില് ഇടപെടുകയായിരുന്നു.ഡ്രൈവര് അപകടകരമായ രീതിയില് 380 ഡിഗ്രിയില് ഹിറ്റാച്ചി കറക്കിയതായി എംഎല്എ പറയുന്നു.താന് അടക്കം മൂന്നോളം പേര് ഹിറ്റാച്ചിക്കടിയില് പെട്ട് മരിക്കേണ്ടതായിരുന്നുവെന്നും എംഎല്എ രോഷം കൊണ്ടു.ഡ്രൈവറെ പോലീസില് ഏല്പ്പിക്കാതെ സ്ഥലത്ത് നിന്ന് പോകില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഗണേഷ് കുമാര്.നാട്ടുകാരും എംഎല്എയുടെ അഭിപ്രായത്തോട് യോജിച്ചു.കടയ്ക്കല് പോലീസ് സ്റ്റേഷനിലെ എസ്ഐയെ ഫോണില് വിളിച്ച് ഗണേഷ് കുമാര് സംഭവം വിവരിച്ചു.ഡ്രൈവറെ അറസ്റ്റ് ചെയ്ത് അപകടകരമായ രീതിയില് വാഹനം ഓടിച്ചതിന് കേസെടുക്കണമെന്നും അകത്തിടണമെന്നും എംഎല്എ ആവശ്യപ്പെട്ടു.സ്ഥലത്തുണ്ടായിരുന്ന ഒരാള് പകര്ത്തിയ വീഡിയോയില് ഗണേഷ് കുമാര് എസ്ഐയോട് ഫോണില് സംസാരിക്കുന്നതും ഡ്രൈവറോട് രോഷം കൊളളുന്നതുമെല്ലാം കാണാം.ഹിറ്റാച്ചിയുടെ ഉടമ ഡ്രൈവറെ ജോലിയില് നിന്ന് പറഞ്ഞ് വിടുമെന്ന് ഉറപ്പ് തന്നിട്ടുളളതായും എംഎല്എ പറയുന്നത് കേള്ക്കാം.നിന്നെ ജയിലില് കയറ്റുമെന്നും ഞാനാണ് പറയുന്നത് എന്നും ഗണേഷ് കുമാര് രോഷം കൊള്ളുന്നത് കാണാം.വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്
ആളെക്കൊല്ലുന്ന തരത്തിൽ ഹിറ്റാച്ചി പറപ്പിച്ച് ഡ്രൈവർ, ഡ്രൈവറെ പറപ്പിച്ച് ഗണേഷ് കുമാർ, വീഡിയോ വൈറൽ
https://malayalam.oneindia.com/news/kerala/kb-ganesh-kumar-mla-slams-hitachi-driver-viral-video-231020.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കടയ്ക്കല്: നാട്ടുകാരുടെ ജീവനെടുക്കുന്ന തരത്തില് ഹിറ്റാച്ചി ഓടിച്ച ഡ്രൈവറെ പറപ്പിച്ച് പത്തനാപുരം എംഎല്എ കെബി ഗണേഷ് കുമാര്.മടത്തറ വേങ്കൊല്ല എന്ന സ്ഥലത്താണ് സംഭവം.അപകടമുണ്ടാക്കുന്ന തരത്തില് ഹിറ്റാച്ചി ഓടിച്ച ഡ്രൈവറെ നാട്ടുകാര് ചോദ്യം ചെയ്യുകയായിരുന്നു.ഇതോടെ ഡ്രൈവര് നാട്ടുകാരെ ആക്രമിക്കാന് ശ്രമിച്ചതായും പരാതിയുണ്ട്.ഈ വഴി വരികയായിരുന്നു ഗണേഷ് കുമാര് എംഎല്എ.ബഹിരാകാശത്ത് നിന്ന് കണ്ട മക്കയിലെ വെളിച്ചം..സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചെന്ന് പ്രചാരണം! റോഡില് പ്രശ്നം കണ്ട എംഎല്എ കാറില് നിന്നിറങ്ങി പ്രശ്നത്തില് ഇടപെടുകയായിരുന്നു.ഡ്രൈവര് അപകടകരമായ രീതിയില് 380 ഡിഗ്രിയില് ഹിറ്റാച്ചി കറക്കിയതായി എംഎല്എ പറയുന്നു.താന് അടക്കം മൂന്നോളം പേര് ഹിറ്റാച്ചിക്കടിയില് പെട്ട് മരിക്കേണ്ടതായിരുന്നുവെന്നും എംഎല്എ രോഷം കൊണ്ടു.ഡ്രൈവറെ പോലീസില് ഏല്പ്പിക്കാതെ സ്ഥലത്ത് നിന്ന് പോകില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഗണേഷ് കുമാര്.നാട്ടുകാരും എംഎല്എയുടെ അഭിപ്രായത്തോട് യോജിച്ചു.കടയ്ക്കല് പോലീസ് സ്റ്റേഷനിലെ എസ്ഐയെ ഫോണില് വിളിച്ച് ഗണേഷ് കുമാര് സംഭവം വിവരിച്ചു.ഡ്രൈവറെ അറസ്റ്റ് ചെയ്ത് അപകടകരമായ രീതിയില് വാഹനം ഓടിച്ചതിന് കേസെടുക്കണമെന്നും അകത്തിടണമെന്നും എംഎല്എ ആവശ്യപ്പെട്ടു.സ്ഥലത്തുണ്ടായിരുന്ന ഒരാള് പകര്ത്തിയ വീഡിയോയില് ഗണേഷ് കുമാര് എസ്ഐയോട് ഫോണില് സംസാരിക്കുന്നതും ഡ്രൈവറോട് രോഷം കൊളളുന്നതുമെല്ലാം കാണാം.ഹിറ്റാച്ചിയുടെ ഉടമ ഡ്രൈവറെ ജോലിയില് നിന്ന് പറഞ്ഞ് വിടുമെന്ന് ഉറപ്പ് തന്നിട്ടുളളതായും എംഎല്എ പറയുന്നത് കേള്ക്കാം.നിന്നെ ജയിലില് കയറ്റുമെന്നും ഞാനാണ് പറയുന്നത് എന്നും ഗണേഷ് കുമാര് രോഷം കൊള്ളുന്നത് കാണാം.വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ് ### Headline : ആളെക്കൊല്ലുന്ന തരത്തിൽ ഹിറ്റാച്ചി പറപ്പിച്ച് ഡ്രൈവർ, ഡ്രൈവറെ പറപ്പിച്ച് ഗണേഷ് കുമാർ, വീഡിയോ വൈറൽ
290
തിരുവനന്തപുരം: സര്വ്വെ ഡയറക്ടര് ശ്രീറാം വെങ്കിട്ടരാന് ഓടിച്ച വാഹനമിടിച്ച് മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധവാവി കെഎം ബഷീറിന്റെ കുടുംബത്തിന് സ്വാന്തനവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യുസഫലി.കെഎം ബഷീറിന്റെ കുടുംബത്തിന്റെ ദുഃഖത്തില് പങ്ക്ചേരുന്നുവെന്നും സഹായധനമായി പത്ത് ലക്ഷം രൂപ നല്കുമെന്നാണ് എംഎ യുസഫലി പ്രഖ്യാപിച്ചിരിക്കുന്നത്.ബിജെപി തഴയുമോയെന്ന് വിമതര്ക്ക് ആശങ്ക; സമ്മര്ദ്ദം ചെലുത്താന് യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി ബഷീറിന്റെ ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുക നല്കുന്നത്.ധാര്മ്മിക മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച ഒരു യുവമാധ്യമപ്രവര്ത്തകനെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്നും സഹായധനം ഉടന് തന്നെ ബഷീറിന്റെ കുടംബത്തിന് കൈമാറുമെന്നും അനുശോചന യോഗത്തില് എംഎ യുസഫലി അറിയിച്ചു.അതേസമയം, മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകനെ കൊന്ന കേസിൽ റിമാന്റിലായിട്ടും ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രയില് 'ഫൈവ് സ്റ്റാര്' സൗകര്യങ്ങള് ഒരുക്കിയതില് വലിയ വിമര്ശനങ്ങളാണ് ഉയരുന്നത്.ആശുപത്രിയിലെ എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നല്കിയിട്ടുള്ളത്.എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്.ചന്ദ്രയാന് -2 പകര്ത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങള് പുറത്ത് വിട്ട് ഐഎസ്ആര്ഒ അപകടത്തില് ശ്രീറാമിന് ഗുരുതര പരിക്കുകള് പറ്റിയിട്ടില്ലെന്ന് നേരത്തെ റിപ്പോര്ട്ടുണ്ടായിരുന്നു.കാര്യമായ പരിക്കുകള് ഇല്ലാതിരിന്നുണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറാകാത്തത് ശ്രദ്ധേയമാണ്.അതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന
കെഎം ബഷീറിന്റെ കുടുംബത്തിന് സാന്ത്വനമായി എംഎ യൂസഫലി; 10 ലക്ഷം രൂപ സഹായധനം നല്കും
https://malayalam.oneindia.com/news/kerala/ma-yusuf-ali-consols-basheers-greeving-family-231148.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സര്വ്വെ ഡയറക്ടര് ശ്രീറാം വെങ്കിട്ടരാന് ഓടിച്ച വാഹനമിടിച്ച് മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധവാവി കെഎം ബഷീറിന്റെ കുടുംബത്തിന് സ്വാന്തനവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യുസഫലി.കെഎം ബഷീറിന്റെ കുടുംബത്തിന്റെ ദുഃഖത്തില് പങ്ക്ചേരുന്നുവെന്നും സഹായധനമായി പത്ത് ലക്ഷം രൂപ നല്കുമെന്നാണ് എംഎ യുസഫലി പ്രഖ്യാപിച്ചിരിക്കുന്നത്.ബിജെപി തഴയുമോയെന്ന് വിമതര്ക്ക് ആശങ്ക; സമ്മര്ദ്ദം ചെലുത്താന് യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി ബഷീറിന്റെ ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുക നല്കുന്നത്.ധാര്മ്മിക മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച ഒരു യുവമാധ്യമപ്രവര്ത്തകനെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്നും സഹായധനം ഉടന് തന്നെ ബഷീറിന്റെ കുടംബത്തിന് കൈമാറുമെന്നും അനുശോചന യോഗത്തില് എംഎ യുസഫലി അറിയിച്ചു.അതേസമയം, മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകനെ കൊന്ന കേസിൽ റിമാന്റിലായിട്ടും ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രയില് 'ഫൈവ് സ്റ്റാര്' സൗകര്യങ്ങള് ഒരുക്കിയതില് വലിയ വിമര്ശനങ്ങളാണ് ഉയരുന്നത്.ആശുപത്രിയിലെ എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നല്കിയിട്ടുള്ളത്.എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്.ചന്ദ്രയാന് -2 പകര്ത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങള് പുറത്ത് വിട്ട് ഐഎസ്ആര്ഒ അപകടത്തില് ശ്രീറാമിന് ഗുരുതര പരിക്കുകള് പറ്റിയിട്ടില്ലെന്ന് നേരത്തെ റിപ്പോര്ട്ടുണ്ടായിരുന്നു.കാര്യമായ പരിക്കുകള് ഇല്ലാതിരിന്നുണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറാകാത്തത് ശ്രദ്ധേയമാണ്.അതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന ### Headline : കെഎം ബഷീറിന്റെ കുടുംബത്തിന് സാന്ത്വനമായി എംഎ യൂസഫലി; 10 ലക്ഷം രൂപ സഹായധനം നല്കും
291
തിരുവനന്തപുരം: ലോക കേരള സഭയെ സംബന്ധിച്ച് രാഹുല് ഗാന്ധിയുടെ പ്രതികരണത്തില് അസ്വഭാവികതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.രാഹുല് ഗന്ധിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല.മുഖ്യമന്ത്രി നല്കിയ കത്തിനു മറുപടിയായി പ്രവാസികളെ പ്രശംസിച്ച രാഹുല്ഗാന്ധിയുടെ അന്തസ്സാര്ന്ന നടപടിയെ മുഖ്യമന്ത്രി രാഷ്ട്രീയ ഗൂഢലക്ഷ്യത്തിന് ഉപയോഗിച്ചത് ശരിയായില്ല.മുഖ്യമന്ത്രിയുടെ നടപടി വിലകുറഞ്ഞതും തരംതാണതുമാണ്.രാഹുല്ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് മലയാളികളായ പ്രവാസികള് ഗള്ഫില് നല്കിയത്.ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും രാഹുല് ഗാന്ധി ലോക കേരളസഭയോട് പ്രതികരിച്ചത്.വരികള്ക്കിടയിലൂടെ വായിച്ച് വിവാദങ്ങള് സൃഷ്ടിക്കേണ്ട ആവശ്യമില്ല.ലോക കേരള സഭയയെന്ന തത്വത്തിന് തുടക്കം മുതല് തനിക്ക് എതിര് അഭിപ്രായമാണുള്ളത്.മുഖ്യമന്ത്രിയുടെ പ്രവാസ സ്നേഹം തട്ടിപ്പാണ്.സഹസ്രകോടീശ്വരന്മാരോടാണ് മുഖ്യമന്ത്രിക്ക് മമത.ഗള്ഫ് നാടുകളിലെ ലേബര് ക്യാമ്പുകളില് ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള് മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു.ലോക കേരളസഭയില് പങ്കെടുത്തുതും കോടീശ്വരന്മാര് മാത്രമാണ്.ലോക കേരളസഭ കൊണ്ട് സാധാരണക്കാരായ പ്രവാസികള്ക്ക് എന്തുനേട്ടമാണ് ഉണ്ടായത്.ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകരായ ആന്തൂരിലെ സാജന്റെയും പുനലൂരിലെ സുഗതന്റെയും കുടുംബത്തിനു ഇതുവരെ നീതിലഭിച്ചിട്ടില്ല.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ലാത്തവരെ പങ്കെടുപ്പിച്ച് കേരള നിയമസഭാ വേദി ദുരുപയോഗപ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു
ലോക കേരള സഭയെ അഭിനന്ദിച്ച രാഹുല് ഗാന്ധിയുടെ പ്രതികരണത്തില് അസ്വഭാവികതയില്ല: മുല്ലപ്പള്ളി
https://www.malayalamexpress.in/archives/995974/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ലോക കേരള സഭയെ സംബന്ധിച്ച് രാഹുല് ഗാന്ധിയുടെ പ്രതികരണത്തില് അസ്വഭാവികതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.രാഹുല് ഗന്ധിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല.മുഖ്യമന്ത്രി നല്കിയ കത്തിനു മറുപടിയായി പ്രവാസികളെ പ്രശംസിച്ച രാഹുല്ഗാന്ധിയുടെ അന്തസ്സാര്ന്ന നടപടിയെ മുഖ്യമന്ത്രി രാഷ്ട്രീയ ഗൂഢലക്ഷ്യത്തിന് ഉപയോഗിച്ചത് ശരിയായില്ല.മുഖ്യമന്ത്രിയുടെ നടപടി വിലകുറഞ്ഞതും തരംതാണതുമാണ്.രാഹുല്ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് മലയാളികളായ പ്രവാസികള് ഗള്ഫില് നല്കിയത്.ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും രാഹുല് ഗാന്ധി ലോക കേരളസഭയോട് പ്രതികരിച്ചത്.വരികള്ക്കിടയിലൂടെ വായിച്ച് വിവാദങ്ങള് സൃഷ്ടിക്കേണ്ട ആവശ്യമില്ല.ലോക കേരള സഭയയെന്ന തത്വത്തിന് തുടക്കം മുതല് തനിക്ക് എതിര് അഭിപ്രായമാണുള്ളത്.മുഖ്യമന്ത്രിയുടെ പ്രവാസ സ്നേഹം തട്ടിപ്പാണ്.സഹസ്രകോടീശ്വരന്മാരോടാണ് മുഖ്യമന്ത്രിക്ക് മമത.ഗള്ഫ് നാടുകളിലെ ലേബര് ക്യാമ്പുകളില് ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള് മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു.ലോക കേരളസഭയില് പങ്കെടുത്തുതും കോടീശ്വരന്മാര് മാത്രമാണ്.ലോക കേരളസഭ കൊണ്ട് സാധാരണക്കാരായ പ്രവാസികള്ക്ക് എന്തുനേട്ടമാണ് ഉണ്ടായത്.ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകരായ ആന്തൂരിലെ സാജന്റെയും പുനലൂരിലെ സുഗതന്റെയും കുടുംബത്തിനു ഇതുവരെ നീതിലഭിച്ചിട്ടില്ല.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ലാത്തവരെ പങ്കെടുപ്പിച്ച് കേരള നിയമസഭാ വേദി ദുരുപയോഗപ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു ### Headline : ലോക കേരള സഭയെ അഭിനന്ദിച്ച രാഹുല് ഗാന്ധിയുടെ പ്രതികരണത്തില് അസ്വഭാവികതയില്ല: മുല്ലപ്പള്ളി
292
തൊടുപുഴ : 100 രൂപയുടെ കള്ള നോട്ടുകളുമായി അറസ്റ്റിലായ കോതമംഗലം സ്വദേശികളായ 2 പേരെ കോടതി റിമാൻഡ് ചെയ്തു.കോതമംഗലം മാലിപ്പാറ സ്വദേശി ഇടയത്തുകുടിയിൽ ഷോൺ ലിയോ വർഗീസ് (25), കോതമംഗലം തലക്കോട് കോട്ടേക്കുടി സ്റ്റെഫിൻ ജോസ് (30) എന്നിവരാണ് റിമാൻഡിലായത്.ഇവർ കള്ളനോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ചത് സാധാരണ കളർ പ്രിന്റർ ആണെന്ന് പൊലീസ് പറഞ്ഞു.ഗ്രാഫിക് ഡിസൈനറും ബ്ലോഗറും ഒരു ഓൺലൈൻ വാർത്ത വെബ്സൈറ്റിലെ എഴുത്തുകാരനുമായ ഷോൺ ലിയോയുടെ കോതമംഗലത്തെ വീട്ടിൽ നിന്ന് നോട്ട് അച്ചടി യന്ത്രങ്ങളും പൊലീസ് കണ്ടെത്തി.വീട്ടിൽ അച്ചടിച്ച നൂറു രൂപയുടെ നോട്ട് മാറിയെടുക്കുവാൻ കോതമംഗലം - വണ്ണപ്പുറം റൂട്ടിൽ കാറിൽ സഞ്ചരിച്ച പ്രതികൾ കടകളിൽ കയറി ബിസ്കറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി.നോട്ട് കണ്ട് സംശയം തോന്നിയ ഒടിയപാറയിലെ ഒരു വ്യാപാരി കാളിയാർ പൊലീസിൽ അറിയിച്ചു.പൊലീസ് എത്തിയതോടെ കള്ളനോട്ടുകൾ വഴിയരികിൽ വലിച്ചെറിഞ്ഞ് പ്രതികൾ കാറിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിടിയിലായി.ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.10,000 രൂപ ഇവരുടെ പക്കൽ നിന്നും ബാക്കി വഴിയരികിൽ വലിച്ചെറിഞ്ഞ നിലയിലും ആണ് പിടിച്ചെടുത്തത്.ഷോൺ കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച കളർ പ്രിന്റർ വാങ്ങിയത് 15ന് ആണ്.എന്നാൽ നോട്ടുകളുമായി പിടിയിലായത് 21നും.ഇതിനിടയിൽ മറ്റ് സ്ഥലങ്ങളിൽ എവിടെയെങ്കിലും കള്ളനോട്ടുകൾ പ്രതികൾ മാറിയെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാളിയാർ പൊലീസ് അറിയിച്ചു.പൊതു ജനങ്ങൾ നിരന്തരം വില്ലേജ് ഓഫീസിൽ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത് : ഇ.ചന്ദ്രശേഖരൻ
രൂപയുടെ കള്ള നോട്ടുകളുമായി പിടിയിലായ പ്രതികൾ റിമാൻഡിൽ
https://www.malayalamexpress.in/archives/1030474/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൊടുപുഴ : 100 രൂപയുടെ കള്ള നോട്ടുകളുമായി അറസ്റ്റിലായ കോതമംഗലം സ്വദേശികളായ 2 പേരെ കോടതി റിമാൻഡ് ചെയ്തു.കോതമംഗലം മാലിപ്പാറ സ്വദേശി ഇടയത്തുകുടിയിൽ ഷോൺ ലിയോ വർഗീസ് (25), കോതമംഗലം തലക്കോട് കോട്ടേക്കുടി സ്റ്റെഫിൻ ജോസ് (30) എന്നിവരാണ് റിമാൻഡിലായത്.ഇവർ കള്ളനോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ചത് സാധാരണ കളർ പ്രിന്റർ ആണെന്ന് പൊലീസ് പറഞ്ഞു.ഗ്രാഫിക് ഡിസൈനറും ബ്ലോഗറും ഒരു ഓൺലൈൻ വാർത്ത വെബ്സൈറ്റിലെ എഴുത്തുകാരനുമായ ഷോൺ ലിയോയുടെ കോതമംഗലത്തെ വീട്ടിൽ നിന്ന് നോട്ട് അച്ചടി യന്ത്രങ്ങളും പൊലീസ് കണ്ടെത്തി.വീട്ടിൽ അച്ചടിച്ച നൂറു രൂപയുടെ നോട്ട് മാറിയെടുക്കുവാൻ കോതമംഗലം - വണ്ണപ്പുറം റൂട്ടിൽ കാറിൽ സഞ്ചരിച്ച പ്രതികൾ കടകളിൽ കയറി ബിസ്കറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി.നോട്ട് കണ്ട് സംശയം തോന്നിയ ഒടിയപാറയിലെ ഒരു വ്യാപാരി കാളിയാർ പൊലീസിൽ അറിയിച്ചു.പൊലീസ് എത്തിയതോടെ കള്ളനോട്ടുകൾ വഴിയരികിൽ വലിച്ചെറിഞ്ഞ് പ്രതികൾ കാറിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിടിയിലായി.ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.10,000 രൂപ ഇവരുടെ പക്കൽ നിന്നും ബാക്കി വഴിയരികിൽ വലിച്ചെറിഞ്ഞ നിലയിലും ആണ് പിടിച്ചെടുത്തത്.ഷോൺ കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച കളർ പ്രിന്റർ വാങ്ങിയത് 15ന് ആണ്.എന്നാൽ നോട്ടുകളുമായി പിടിയിലായത് 21നും.ഇതിനിടയിൽ മറ്റ് സ്ഥലങ്ങളിൽ എവിടെയെങ്കിലും കള്ളനോട്ടുകൾ പ്രതികൾ മാറിയെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാളിയാർ പൊലീസ് അറിയിച്ചു.പൊതു ജനങ്ങൾ നിരന്തരം വില്ലേജ് ഓഫീസിൽ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത് : ഇ.ചന്ദ്രശേഖരൻ ### Headline : രൂപയുടെ കള്ള നോട്ടുകളുമായി പിടിയിലായ പ്രതികൾ റിമാൻഡിൽ
293
തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം.ലൈഫ് മിഷൻ പദ്ധതി ജനപങ്കാളിത്തത്തോടെ കൂടുതൽ വ്യാപിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പ്രഖ്യാപിച്ചു.മറ്റ് ആശ്രയമില്ലാത്ത വീട്ടമ്മമാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ അരലക്ഷം രൂപ വരെ സഹായം നടപ്പാക്കുമെന്നും അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു.പ്രളയ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ നൂറ് പേർക്ക് ഒരു സന്നദ്ധത പ്രവർത്തകൻ എന്ന അനുപാതത്തിൽ വളണ്ടിയർ സേന രൂപീകരിക്കും.2020 മേയ് അവസാനത്തോടെ ഈ വളണ്ടിയർ കോർ തയ്യാറാകുമെന്നും ഇത് വഴി 3,40,000 കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ സേവനം സംസ്ഥാനത്തിന് ലഭ്യമാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.പത്ത് ലക്ഷം കർഷകർക്ക് പരിശീലനം നൽകാൻ കൃഷി പാഠശാല സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.മത്സ്യത്തൊഴിലാളികൾക്ക് പലിശ രഹിത വായ്പയെന്ന പ്രഖ്യാപനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായി.സംസ്ഥാനത്ത് തീവ്രവാദം തടയുന്നതിനായി പൊലീസിനകത്ത് കൗണ്ടർ ഇന്റലിജൻസ് സെൽ രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വായിച്ചു.സംസ്ഥാന തലത്തിൽ ഒരു വിവര സേവന ശൃംഖല സൃഷ്ടിക്കും.തലസ്ഥാന നഗരയിലെ സെൻട്രൽ ഹബ്ബുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി.ഓരോ ജില്ലയ്ക്കും ഒരോ ഇൻഫർമേഷൻ ഹബ്ബ് ഏർപ്പെടുത്തുമെന്നുമാണ് പ്രഖ്യാപനം.'സമാധിയിലാണ്, തിരിച്ചു വരും'; 6 വർഷമായി ആൾദൈവം അശുതോഷ് മഹാരാജിന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് അനുയായികൾ
സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ
https://www.malayalamexpress.in/archives/1037699/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം.ലൈഫ് മിഷൻ പദ്ധതി ജനപങ്കാളിത്തത്തോടെ കൂടുതൽ വ്യാപിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പ്രഖ്യാപിച്ചു.മറ്റ് ആശ്രയമില്ലാത്ത വീട്ടമ്മമാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ അരലക്ഷം രൂപ വരെ സഹായം നടപ്പാക്കുമെന്നും അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു.പ്രളയ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ നൂറ് പേർക്ക് ഒരു സന്നദ്ധത പ്രവർത്തകൻ എന്ന അനുപാതത്തിൽ വളണ്ടിയർ സേന രൂപീകരിക്കും.2020 മേയ് അവസാനത്തോടെ ഈ വളണ്ടിയർ കോർ തയ്യാറാകുമെന്നും ഇത് വഴി 3,40,000 കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ സേവനം സംസ്ഥാനത്തിന് ലഭ്യമാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.പത്ത് ലക്ഷം കർഷകർക്ക് പരിശീലനം നൽകാൻ കൃഷി പാഠശാല സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.മത്സ്യത്തൊഴിലാളികൾക്ക് പലിശ രഹിത വായ്പയെന്ന പ്രഖ്യാപനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായി.സംസ്ഥാനത്ത് തീവ്രവാദം തടയുന്നതിനായി പൊലീസിനകത്ത് കൗണ്ടർ ഇന്റലിജൻസ് സെൽ രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വായിച്ചു.സംസ്ഥാന തലത്തിൽ ഒരു വിവര സേവന ശൃംഖല സൃഷ്ടിക്കും.തലസ്ഥാന നഗരയിലെ സെൻട്രൽ ഹബ്ബുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി.ഓരോ ജില്ലയ്ക്കും ഒരോ ഇൻഫർമേഷൻ ഹബ്ബ് ഏർപ്പെടുത്തുമെന്നുമാണ് പ്രഖ്യാപനം.'സമാധിയിലാണ്, തിരിച്ചു വരും'; 6 വർഷമായി ആൾദൈവം അശുതോഷ് മഹാരാജിന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് അനുയായികൾ ### Headline : സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ
294
കൊച്ചി: മലങ്കര സഭാ തര്ക്കം നിലനില്ക്കുന്ന പിറവം പള്ളിയിൽ സംഘർഷ സാധ്യത.പള്ളിയിൽ നിന്നും പുറത്തിറങ്ങണമെന്ന പൊലീസ് നിർദ്ദേശം യാക്കോബായ വിഭാഗം പാലിച്ചില്ല.ഇതിനിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാനായി ഓർത്തഡോക്സ് വിഭാഗം വിശ്വാസികളും വൈദികരും അൽപസമയത്തിനകം പള്ളിയിലെത്തും.സ്ഥലത്ത് വൻ പൊലീസ് കാവൽ ഉണ്ട്.ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിൽ പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.ഇതിന് പിന്നാലെ പിറവം പള്ളിയിൽ പ്രവേശിക്കാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തുനൽകി.സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രാർഥന നടത്താൻ സൗകര്യം നൽകണമെന്നാണ് കത്തിലെ ആവശ്യം.വിധി നടപ്പാക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നൽകുമെന്ന് പോലിസ് പറഞ്ഞു.സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കളക്ടർക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.ഒന്നര വർഷം മുൻപ് തന്നെ മലങ്കര തർക്കം നിലനിൽക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാൽ ഭരിക്കപ്പെടണം എന്ന് ഉത്തരവിറക്കിയിരുന്നു.ഉത്തരവിനെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു
പിറവം പളളിയിൽ ഓർത്തഡോക്സ് വിഭാഗം ഇന്ന് പ്രവേശിക്കും, തടയുമെന്ന് യാക്കോബായ വിഭാഗം: കനത്ത പൊലീസ് സുരക്ഷ
https://www.malayalamexpress.in/archives/840391/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: മലങ്കര സഭാ തര്ക്കം നിലനില്ക്കുന്ന പിറവം പള്ളിയിൽ സംഘർഷ സാധ്യത.പള്ളിയിൽ നിന്നും പുറത്തിറങ്ങണമെന്ന പൊലീസ് നിർദ്ദേശം യാക്കോബായ വിഭാഗം പാലിച്ചില്ല.ഇതിനിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാനായി ഓർത്തഡോക്സ് വിഭാഗം വിശ്വാസികളും വൈദികരും അൽപസമയത്തിനകം പള്ളിയിലെത്തും.സ്ഥലത്ത് വൻ പൊലീസ് കാവൽ ഉണ്ട്.ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിൽ പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.ഇതിന് പിന്നാലെ പിറവം പള്ളിയിൽ പ്രവേശിക്കാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തുനൽകി.സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രാർഥന നടത്താൻ സൗകര്യം നൽകണമെന്നാണ് കത്തിലെ ആവശ്യം.വിധി നടപ്പാക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നൽകുമെന്ന് പോലിസ് പറഞ്ഞു.സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കളക്ടർക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.ഒന്നര വർഷം മുൻപ് തന്നെ മലങ്കര തർക്കം നിലനിൽക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാൽ ഭരിക്കപ്പെടണം എന്ന് ഉത്തരവിറക്കിയിരുന്നു.ഉത്തരവിനെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു ### Headline : പിറവം പളളിയിൽ ഓർത്തഡോക്സ് വിഭാഗം ഇന്ന് പ്രവേശിക്കും, തടയുമെന്ന് യാക്കോബായ വിഭാഗം: കനത്ത പൊലീസ് സുരക്ഷ
295
കോഴഞ്ചേരി പഞ്ചായത്ത് വക സ്റ്റേഡിയം എന്നാണ് ഈ സ്ഥലത്തിന്റെ പേര്.നമ്മൾ ഈ സ്ഥലത്തു വന്നു നോക്കിയാൽ നമുക്കു തോന്നും ഇവിടെ പഞ്ചായത്ത് കൃഷി ഇറക്കിയിരിക്കുയാണെന്ന്.കോഴഞ്ചേരി പഞ്ചായത്തിലെ കുഞ്ഞുങ്ങൾക്ക് കളിക്കാനും മുതിർന്നവർക്ക് നടക്കാനും ഓടാനും എല്ലാം ഉപയോഗിക്കേണ്ട മൈതാനത്തിന്റ ഇപ്പോളത്തെ സ്ഥിതി ആണ് ഈ കാണുന്നത്.എല്ലാം കാടും മുള്ളും, മാലിന്യ കുമ്പാരങ്ങൾ നിറഞ്ഞു വെള്ളം കെട്ടികിടന്നും വൃത്തിഹീനമായി കിടക്കുന്നു.ഈ സ്റ്റേഡിയത്തിനു ചുറ്റും നിരവധി വീടുകളും, കൃഷി ഭവൻ, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, ഫിഷ് സ്റ്റാൾ എന്നിവ സ്ഥിതി ചെയ്യുന്നു.എന്നിട്ടും അധികാരികൾ ഇതൊന്നും കാണുന്നില്ല.കോഴഞ്ചേരി പഞ്ചായത്തിൽ മാലിന്യം എടുക്കാൻ ഒരു ടീം ഉണ്ടായിട്ടും കടക്കാർ പലരും അവരുമായി സഹകരിക്കാതെ ഇപ്പോൾ പലരും വണ്ടിയിൽ വന്നു മാലിന്യം തള്ളുന്നത് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആണ്.പഞ്ചായത്തിന്റ കലോത്സവം ഇപ്പോൾ നടത്തണമെങ്കിൽ സ്വകാര്യ സ്കൂളിന്റെ മൈതാനം കിട്ടണം, അല്ലാതെ തരം ഇല്ല.സ്റ്റേഡിയത്തിൽ ബസുകൾ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ആരുടെ അനുവാദത്തോടെയാണെന്ന് പഞ്ചായത്ത് അധികാരികൾ വ്യക്തമാക്കണം.ഈ വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യാൻ തുടങ്ങിയത് മുതലാണ് സ്റ്റേഡിയത്തിന്റ അവസ്ഥ മാറി തുടങ്ങിയത്.പഞ്ചായത്തിന്റ ഈ അനാസ്ഥക്കെതിരെ കോഴഞ്ചേരി പൗരാവലി പ്രതിഷേധവുമായി രംഗത്ത്.പഞ്ചായത്ത് സ്റ്റേഡിയം ഉടൻ വൃത്തിയാക്കാനും അവിടെ പാർക്ക് ചെയ്യുന്ന വണ്ടികൾ പുറത്താക്കാനും അധികൃതർ നടപടി എടുത്തില്ലെങ്കിൽ പൗരാവലിയും നാട്ടുകാരും പഞ്ചായത്ത് പടിക്കൽ സമരം നടത്തും.ആൻഡ്രോയിഡ് കുഞ്ഞപ്പൻ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി
ഇത് കോഴഞ്ചേരി പഞ്ചായത്ത് വക സ്റ്റേഡിയം; ഇവിടെ നടക്കുന്നത്
https://www.malayalamexpress.in/archives/931383/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴഞ്ചേരി പഞ്ചായത്ത് വക സ്റ്റേഡിയം എന്നാണ് ഈ സ്ഥലത്തിന്റെ പേര്.നമ്മൾ ഈ സ്ഥലത്തു വന്നു നോക്കിയാൽ നമുക്കു തോന്നും ഇവിടെ പഞ്ചായത്ത് കൃഷി ഇറക്കിയിരിക്കുയാണെന്ന്.കോഴഞ്ചേരി പഞ്ചായത്തിലെ കുഞ്ഞുങ്ങൾക്ക് കളിക്കാനും മുതിർന്നവർക്ക് നടക്കാനും ഓടാനും എല്ലാം ഉപയോഗിക്കേണ്ട മൈതാനത്തിന്റ ഇപ്പോളത്തെ സ്ഥിതി ആണ് ഈ കാണുന്നത്.എല്ലാം കാടും മുള്ളും, മാലിന്യ കുമ്പാരങ്ങൾ നിറഞ്ഞു വെള്ളം കെട്ടികിടന്നും വൃത്തിഹീനമായി കിടക്കുന്നു.ഈ സ്റ്റേഡിയത്തിനു ചുറ്റും നിരവധി വീടുകളും, കൃഷി ഭവൻ, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, ഫിഷ് സ്റ്റാൾ എന്നിവ സ്ഥിതി ചെയ്യുന്നു.എന്നിട്ടും അധികാരികൾ ഇതൊന്നും കാണുന്നില്ല.കോഴഞ്ചേരി പഞ്ചായത്തിൽ മാലിന്യം എടുക്കാൻ ഒരു ടീം ഉണ്ടായിട്ടും കടക്കാർ പലരും അവരുമായി സഹകരിക്കാതെ ഇപ്പോൾ പലരും വണ്ടിയിൽ വന്നു മാലിന്യം തള്ളുന്നത് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആണ്.പഞ്ചായത്തിന്റ കലോത്സവം ഇപ്പോൾ നടത്തണമെങ്കിൽ സ്വകാര്യ സ്കൂളിന്റെ മൈതാനം കിട്ടണം, അല്ലാതെ തരം ഇല്ല.സ്റ്റേഡിയത്തിൽ ബസുകൾ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ആരുടെ അനുവാദത്തോടെയാണെന്ന് പഞ്ചായത്ത് അധികാരികൾ വ്യക്തമാക്കണം.ഈ വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യാൻ തുടങ്ങിയത് മുതലാണ് സ്റ്റേഡിയത്തിന്റ അവസ്ഥ മാറി തുടങ്ങിയത്.പഞ്ചായത്തിന്റ ഈ അനാസ്ഥക്കെതിരെ കോഴഞ്ചേരി പൗരാവലി പ്രതിഷേധവുമായി രംഗത്ത്.പഞ്ചായത്ത് സ്റ്റേഡിയം ഉടൻ വൃത്തിയാക്കാനും അവിടെ പാർക്ക് ചെയ്യുന്ന വണ്ടികൾ പുറത്താക്കാനും അധികൃതർ നടപടി എടുത്തില്ലെങ്കിൽ പൗരാവലിയും നാട്ടുകാരും പഞ്ചായത്ത് പടിക്കൽ സമരം നടത്തും.ആൻഡ്രോയിഡ് കുഞ്ഞപ്പൻ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി ### Headline : ഇത് കോഴഞ്ചേരി പഞ്ചായത്ത് വക സ്റ്റേഡിയം; ഇവിടെ നടക്കുന്നത്
296
പ്രമോദ്.പി.സെബാൻ പ്രമോദ്.പി.സെബാൻ 0 0 1975 ഏപ്രിൽ 4-ന് കണ്ണൂർജില്ലയിൽ ആറളത്ത് പി.ജി.സെബാസ്റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു.ആറളം ഗവ.ഹൈസ്കൂൾ, എടൂർ സെന്റ് മേരീസ് ഹൈസ്കൂൾ, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ്, കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.ചരിത്രത്തിൽ എം.എ.യും ബി.എഡ് ബിരുദവും.ആനുകാലികങ്ങളിൽ എഴുതാറുണ്ട്.കാലിക്കറ്റ് സർവ്വകലാശാല എ സോണിൽ ചെറുകഥയ്ക്ക് ഒന്നാംസ്ഥാനം.'നിളയിലെ മത്സ്യങ്ങൾ' എന്ന കവിത കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി.കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ് എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.പാരലൽ കോളേജ് അധ്യാപകനായി ജോലി നോക്കുന്നു.വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ 0490 2450964 670 704 പ്രമോദ്.പി.സെബാൻ - 18, 2011 മലയാളം നേരെചൊവ്വെ സംസാരിക്കാനറിയാത്ത അവതാരകരാണ് നമ്മുടെ ടെലിവിഷൻ ചാനലുകൾ മുഴുക്കെ.സൗന്ദര്യശാസ്ത്രം അമേരിക്കൻ സ്റ്റൈലിൽ പഠിച്ച നീണ്ടുമെലിഞ്ഞ ഈ വെണ്ടയ്ക്കാ സുന്ദരിമാർക്ക് വഴങ്ങുക ഓക്സ്ഫോർഡ് ഇംഗ്ലീഷിന്റെ വികലാനുകരണം മാത്രം.രണ്ട് ഭാഷയും സംസാരിക്കാനറിയാത്ത ഇക്കൂട്ടർ അവതരണഭാഷയിൽ ഒരു മാറ്റം വരുത്തിയിട്ട് കുറച്ചുകാലമാവുന്നു.മറ്റൊന്നുമല്ല.'അത്യോ', 'ഇല്ല്യാട്ടോ', 'എവ്ട്ന്നാ വിളിക്ക്ണേ' തുടങ്ങിയ ഈണത്തിലുളള കൊഞ്ചൽശീലുകളുടെ ഉപയോഗത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.ദൃശ്യമാധ്യമങ്ങൾ ഇന്നത്തെയത്ര പ്രചാരത്തിലല്ലാതിരുന്ന കാലം മുതൽക്കുളള ബോധപൂർവ്വമായ
പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
http://www.puzha.com/blog/author/pramod_seban/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പ്രമോദ്.പി.സെബാൻ പ്രമോദ്.പി.സെബാൻ 0 0 1975 ഏപ്രിൽ 4-ന് കണ്ണൂർജില്ലയിൽ ആറളത്ത് പി.ജി.സെബാസ്റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു.ആറളം ഗവ.ഹൈസ്കൂൾ, എടൂർ സെന്റ് മേരീസ് ഹൈസ്കൂൾ, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ്, കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.ചരിത്രത്തിൽ എം.എ.യും ബി.എഡ് ബിരുദവും.ആനുകാലികങ്ങളിൽ എഴുതാറുണ്ട്.കാലിക്കറ്റ് സർവ്വകലാശാല എ സോണിൽ ചെറുകഥയ്ക്ക് ഒന്നാംസ്ഥാനം.'നിളയിലെ മത്സ്യങ്ങൾ' എന്ന കവിത കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി.കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ് എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.പാരലൽ കോളേജ് അധ്യാപകനായി ജോലി നോക്കുന്നു.വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ 0490 2450964 670 704 പ്രമോദ്.പി.സെബാൻ - 18, 2011 മലയാളം നേരെചൊവ്വെ സംസാരിക്കാനറിയാത്ത അവതാരകരാണ് നമ്മുടെ ടെലിവിഷൻ ചാനലുകൾ മുഴുക്കെ.സൗന്ദര്യശാസ്ത്രം അമേരിക്കൻ സ്റ്റൈലിൽ പഠിച്ച നീണ്ടുമെലിഞ്ഞ ഈ വെണ്ടയ്ക്കാ സുന്ദരിമാർക്ക് വഴങ്ങുക ഓക്സ്ഫോർഡ് ഇംഗ്ലീഷിന്റെ വികലാനുകരണം മാത്രം.രണ്ട് ഭാഷയും സംസാരിക്കാനറിയാത്ത ഇക്കൂട്ടർ അവതരണഭാഷയിൽ ഒരു മാറ്റം വരുത്തിയിട്ട് കുറച്ചുകാലമാവുന്നു.മറ്റൊന്നുമല്ല.'അത്യോ', 'ഇല്ല്യാട്ടോ', 'എവ്ട്ന്നാ വിളിക്ക്ണേ' തുടങ്ങിയ ഈണത്തിലുളള കൊഞ്ചൽശീലുകളുടെ ഉപയോഗത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.ദൃശ്യമാധ്യമങ്ങൾ ഇന്നത്തെയത്ര പ്രചാരത്തിലല്ലാതിരുന്ന കാലം മുതൽക്കുളള ബോധപൂർവ്വമായ ### Headline : പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
297
കാസര്കോട്: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില് കാസര്കോട്, കോഴിക്കോട്, കണ്ണൂര് ജില്ലയിലെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്മാര് അറിയിച്ചു.അംഗന്വാടികള്ക്കും കേന്ദ്രീയ വിദ്യാലയങ്ങള്ക്കും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാലയങ്ങള്ക്കും അവധി ബാധകമാണ്.കര്ണാടകയില് രണ്ടിലൊന്ന് ഇന്ന് അറിയാം: അവസാനവട്ട തന്ത്രങ്ങളുമായി ഇരുപക്ഷവും കാലവര്ഷം ശക്തമായി തുടരുകയും ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.കാസര്കോട്ടെയും കോഴിക്കോട്ടെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കു ഇന്നാണ് കലക്ടര്മാര് അവധിപ്രഖ്യാപിച്ചത്.സര്വകലാശാല പരീക്ഷകള്ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്മാര് അറിയിച്ചു.പത്തനംതിട്ട ജില്ലയില് ദുരിതാശ്വാസ ക്യാമ്പ് പ്രവര്ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര് അറിയിച്ചിരുന്നു.കോട്ടയം ജില്ലയില് കോട്ടയം നഗരസഭയിലേയും, ആര്പ്പൂക്കര, അയ്മനം, തിരുവാര്പ്പ്, കുമരകം പഞ്ചായത്തുകളിലേയും പ്രൊഫഷണല് വിദ്യാഭ്യാസ സ്ഥാപനങ്ങള് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്ടര് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മഴ ശക്തമായ കോഴിക്കോട്, കണ്ണൂര്, വയനാട് ജില്ലകളില് ഇന്ന് റെഡ് അലര്ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്, മലപ്പുറം, കാസര്കോട് എന്നിവിടങ്ങളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു... കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
https://malayalam.oneindia.com/news/kasargod/heavy-rain-continue-in-kerala-230128.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസര്കോട്: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില് കാസര്കോട്, കോഴിക്കോട്, കണ്ണൂര് ജില്ലയിലെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്മാര് അറിയിച്ചു.അംഗന്വാടികള്ക്കും കേന്ദ്രീയ വിദ്യാലയങ്ങള്ക്കും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാലയങ്ങള്ക്കും അവധി ബാധകമാണ്.കര്ണാടകയില് രണ്ടിലൊന്ന് ഇന്ന് അറിയാം: അവസാനവട്ട തന്ത്രങ്ങളുമായി ഇരുപക്ഷവും കാലവര്ഷം ശക്തമായി തുടരുകയും ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.കാസര്കോട്ടെയും കോഴിക്കോട്ടെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കു ഇന്നാണ് കലക്ടര്മാര് അവധിപ്രഖ്യാപിച്ചത്.സര്വകലാശാല പരീക്ഷകള്ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്മാര് അറിയിച്ചു.പത്തനംതിട്ട ജില്ലയില് ദുരിതാശ്വാസ ക്യാമ്പ് പ്രവര്ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര് അറിയിച്ചിരുന്നു.കോട്ടയം ജില്ലയില് കോട്ടയം നഗരസഭയിലേയും, ആര്പ്പൂക്കര, അയ്മനം, തിരുവാര്പ്പ്, കുമരകം പഞ്ചായത്തുകളിലേയും പ്രൊഫഷണല് വിദ്യാഭ്യാസ സ്ഥാപനങ്ങള് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്ടര് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മഴ ശക്തമായ കോഴിക്കോട്, കണ്ണൂര്, വയനാട് ജില്ലകളില് ഇന്ന് റെഡ് അലര്ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്, മലപ്പുറം, കാസര്കോട് എന്നിവിടങ്ങളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ### Headline : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു... കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
298
മുംബൈ: 22കാരനെ നാല് പേര് ചേര്ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.സോഷ്യല് മീഡിയ ആപ്പ് വഴി പരിചയമുള്ള നാല് പേര് ചേര്ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സംഭവത്തില് നാല് പേരാണ് ഇതിനകം തന്നെ അറസ്റ്റിലായിട്ടുള്ളത്.കുര്ളയലെ ഒരു റസ്റ്റോറന്റിന് സമീപത്ത് നില്ക്കുമ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്.അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ ആരെയും വിസ്തരിക്കേണ്ടെന്ന് കോടതി! ഇന്സ്റ്റഗ്രാമില് പരിചയമുണ്ടെന്ന് അറിയിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് തങ്ങള്ക്കൊപ്പം ചേരാന് യുവാവിനോട് ആവശ്യപ്പെട്ടത്.തുടര്ന്ന് ബൈക്കില് ഇരുവര്ക്കും നടുവിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു.എന്നാല് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവിനെ ഇറക്കാന് സംഘം തയ്യാറായില്ല.തുടര്ന്ന് നിര്ബന്ധിച്ച് മറ്റൊരു കാറില് കയറ്റുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്.കാറിനുള്ളില് വെച്ച് മൂന്ന് പേര് ചേര്ന്ന് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന് പറയുന്നത്.പെട്രോള് പമ്പിലെത്തിയ സംഘം ഇയാളുടെ ക്രെഡിറ്റ് കാര്ഡ് ഉപയോഘിച്ച് പണമടക്കുകയും ചെയ്തുു.റോഡരികില് തള്ളുന്നതിന് മുമ്പായി ഈ സംഘം യുവാവില് നിന്ന് 2000രൂപ കവര്ന്നെടുക്കുകയും ചെയ്തിരുന്നു.തുടര്ന്നാണ് യുവാവ് സഹായം തേടി പോലീസിനെ വിളിക്കുന്നത്.പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നത്.സംഭവത്തില് വിനോദ് ബാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിസിടിവി ക്യാമറയുടെ സഹായത്തോ ടെ ദൃശ്യങ്ങള് ശേഖരിച്ച പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മെഹുല് പര്മാര് (21), ആസിഫ് അലി അന്സാരി (23), പിയൂഷ് ചൗഹാന് (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.കേസിലെ നാലാമത്തെ പ്രതി പ്രായപൂത്തിയാവാത്ത വ്യക്തിയമാണ്.അറസ്റ്റിലായ ഇവരെ പോലീസ് കസ്റ്റഡിയില് വിട്ടയച്ചിട്ടുണ്ട്.തിങ്കളാഴ്ച വരെ ഇവര് കസ്റ്റഡിയില് തുടരും.നാലാമനെ ചില്ഡ്രണ്സ് ഹോമിലേക്ക് അയച്ചിട്ടുണ്ട്.ഫോട്ടോ എടുത്ത് ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത 22 കാരന്റെ ലൊക്കേഷന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സാഹസത്തിന് ഒരുങ്ങിയതെന്നാണ് ചോദ്യം ചെയ്യലിനിടെ കുറ്റാരോപിതര് വെളിപ്പെടുത്തിയത്
പണി കൊടുത്തത് ഇന്സ്റ്റഗ്രാം? 22കാരനെ നാല് പേര് ചേര്ന്ന് പീഡിപ്പിച്ച് റോഡിലുപേക്ഷിച്ചു
https://malayalam.oneindia.com/news/india/22year-old-man-attacked-and-leaves-by-three-accused-arrested-238507.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: 22കാരനെ നാല് പേര് ചേര്ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.സോഷ്യല് മീഡിയ ആപ്പ് വഴി പരിചയമുള്ള നാല് പേര് ചേര്ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സംഭവത്തില് നാല് പേരാണ് ഇതിനകം തന്നെ അറസ്റ്റിലായിട്ടുള്ളത്.കുര്ളയലെ ഒരു റസ്റ്റോറന്റിന് സമീപത്ത് നില്ക്കുമ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്.അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ ആരെയും വിസ്തരിക്കേണ്ടെന്ന് കോടതി! ഇന്സ്റ്റഗ്രാമില് പരിചയമുണ്ടെന്ന് അറിയിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് തങ്ങള്ക്കൊപ്പം ചേരാന് യുവാവിനോട് ആവശ്യപ്പെട്ടത്.തുടര്ന്ന് ബൈക്കില് ഇരുവര്ക്കും നടുവിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു.എന്നാല് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവിനെ ഇറക്കാന് സംഘം തയ്യാറായില്ല.തുടര്ന്ന് നിര്ബന്ധിച്ച് മറ്റൊരു കാറില് കയറ്റുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്.കാറിനുള്ളില് വെച്ച് മൂന്ന് പേര് ചേര്ന്ന് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന് പറയുന്നത്.പെട്രോള് പമ്പിലെത്തിയ സംഘം ഇയാളുടെ ക്രെഡിറ്റ് കാര്ഡ് ഉപയോഘിച്ച് പണമടക്കുകയും ചെയ്തുു.റോഡരികില് തള്ളുന്നതിന് മുമ്പായി ഈ സംഘം യുവാവില് നിന്ന് 2000രൂപ കവര്ന്നെടുക്കുകയും ചെയ്തിരുന്നു.തുടര്ന്നാണ് യുവാവ് സഹായം തേടി പോലീസിനെ വിളിക്കുന്നത്.പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നത്.സംഭവത്തില് വിനോദ് ബാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിസിടിവി ക്യാമറയുടെ സഹായത്തോ ടെ ദൃശ്യങ്ങള് ശേഖരിച്ച പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മെഹുല് പര്മാര് (21), ആസിഫ് അലി അന്സാരി (23), പിയൂഷ് ചൗഹാന് (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.കേസിലെ നാലാമത്തെ പ്രതി പ്രായപൂത്തിയാവാത്ത വ്യക്തിയമാണ്.അറസ്റ്റിലായ ഇവരെ പോലീസ് കസ്റ്റഡിയില് വിട്ടയച്ചിട്ടുണ്ട്.തിങ്കളാഴ്ച വരെ ഇവര് കസ്റ്റഡിയില് തുടരും.നാലാമനെ ചില്ഡ്രണ്സ് ഹോമിലേക്ക് അയച്ചിട്ടുണ്ട്.ഫോട്ടോ എടുത്ത് ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത 22 കാരന്റെ ലൊക്കേഷന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സാഹസത്തിന് ഒരുങ്ങിയതെന്നാണ് ചോദ്യം ചെയ്യലിനിടെ കുറ്റാരോപിതര് വെളിപ്പെടുത്തിയത് ### Headline : പണി കൊടുത്തത് ഇന്സ്റ്റഗ്രാം? 22കാരനെ നാല് പേര് ചേര്ന്ന് പീഡിപ്പിച്ച് റോഡിലുപേക്ഷിച്ചു
299
ചിക്കാഗോ: ലോകത്തെ നടുക്കിയ കൂട്ടബലാല്സംഗത്തിലെ പ്രതികളില് ഒരാള് ഒടുവില് പോലീസ് പിടിയില്.അമേരിക്കയിലെ ചിക്കാഗോയില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ കൂട്ട ബലാല്സംഗത്തിന് ഇരയാക്കുകയും പിന്നീട് ഇത് ലൈവായി ഫേസ്ബുക്കില് പ്രദര്ശിപ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്.പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.14 കാരനായ സ്കൂള് വിദ്യാര്ഥിയാണ് പോലീസിന്റെ പിടിയിലായത്.പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനും നിര്മിച്ചതിനുമെല്ലാം 14കാരനെ കേസെടുത്തിട്ടുണ്ട്.പ്രായപൂര്ത്തിയാവാത്തതിനാല് 14കാരന്റെ പേര് വെളിപ്പെടുത്താനാവില്ലെന്നു പോലീസ് അറിയിച്ചു.മാര്ച്ച് 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കടയില് നിന്നു സാധനങ്ങള് വാങ്ങാന് വീട്ടില് നിന്നു തനിച്ചു പോയ പെണ്കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.രണ്ടു ദിവസത്തിനുശേഷമാണ് പെണ്കുട്ടിയെ കുടുംബം കണ്ടെത്തിയത്.മകളെ കാണാനില്ലെന്നു കാണിച്ച് കുടുംബം പോലീസില് പരാതിയും നല്കിയിരുന്നു.ഏകദേശം 40ഓളം പേര് 15 കാരിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ കണ്ടെന്നാണ് റിപ്പോര്ട്ട്.എന്നാല് ഒരാള് പോലും ഇക്കാര്യം ഒരാള് പോലും പോലീസില് വിളിച്ച് അറിയിച്ചില്ല.പെണ്കുട്ടിയുടെ അമ്മാവനാണ് ഫേസ്ബുക്കില് ലൈവായി മകള് പീഡിപ്പിക്കപ്പെടുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ടെന്നു അമ്മയെ ഫോണില് വിളിച്ച് അറിയിച്ചത്.പെണ്കുട്ടി പീഡിപ്പിക്കപ്പെടുന്ന വീഡിയോയുടെ സ്ക്രീന് ഷോട്ടുകളെടുത്ത് അമ്മാവന് അമ്മയ്ക്കു അയച്ചുകൊടുക്കുകയും ചെയ്തു.ഇതോടെയാണ് അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്.രണ്ടു ദിവസത്തിനു ശേഷം വീട്ടില് തിരിച്ചെത്തിയ പെണ്കുട്ടിയെ ആശുപത്രിയില് കൊണ്ടു പോയി മെഡിക്കല് പരിശോധനയ്ക്കു വിധേയയാക്കിയത്.സംഭവത്തിനു ശേഷം ഫേസ്ബുക്ക് വിവാദ വീഡിയോ വെബ്സൈറ്റില് നിന്നും നീക്കം ചെയ്തിരുന്നു.പെണ്കുട്ടിയെ പീഡിപ്പിച്ച മറ്റു പ്രതികള്ക്കായുള്ള തിരച്ചില് പോലീസ് ഊര്ജിതമാക്കിയിട്ടുണ്ട്.14 കാരനെ അറസ്റ്റ് ചെയ്തതോടെ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള് ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്.അഞ്ചു പ്രതികള് കൂടി കേസില് ഉള്പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്
കാരിയെ കൂട്ടബലാല്സംഗം ചെയ്തു,വീഡിയോ ഫേസ്ബുക്കില് ലൈവ്!! പിന്നീട് നടന്നത്
https://malayalam.oneindia.com/news/international/chicago-teen-molested-live-168322.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചിക്കാഗോ: ലോകത്തെ നടുക്കിയ കൂട്ടബലാല്സംഗത്തിലെ പ്രതികളില് ഒരാള് ഒടുവില് പോലീസ് പിടിയില്.അമേരിക്കയിലെ ചിക്കാഗോയില് പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ കൂട്ട ബലാല്സംഗത്തിന് ഇരയാക്കുകയും പിന്നീട് ഇത് ലൈവായി ഫേസ്ബുക്കില് പ്രദര്ശിപ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്.പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.14 കാരനായ സ്കൂള് വിദ്യാര്ഥിയാണ് പോലീസിന്റെ പിടിയിലായത്.പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനും നിര്മിച്ചതിനുമെല്ലാം 14കാരനെ കേസെടുത്തിട്ടുണ്ട്.പ്രായപൂര്ത്തിയാവാത്തതിനാല് 14കാരന്റെ പേര് വെളിപ്പെടുത്താനാവില്ലെന്നു പോലീസ് അറിയിച്ചു.മാര്ച്ച് 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കടയില് നിന്നു സാധനങ്ങള് വാങ്ങാന് വീട്ടില് നിന്നു തനിച്ചു പോയ പെണ്കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.രണ്ടു ദിവസത്തിനുശേഷമാണ് പെണ്കുട്ടിയെ കുടുംബം കണ്ടെത്തിയത്.മകളെ കാണാനില്ലെന്നു കാണിച്ച് കുടുംബം പോലീസില് പരാതിയും നല്കിയിരുന്നു.ഏകദേശം 40ഓളം പേര് 15 കാരിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ കണ്ടെന്നാണ് റിപ്പോര്ട്ട്.എന്നാല് ഒരാള് പോലും ഇക്കാര്യം ഒരാള് പോലും പോലീസില് വിളിച്ച് അറിയിച്ചില്ല.പെണ്കുട്ടിയുടെ അമ്മാവനാണ് ഫേസ്ബുക്കില് ലൈവായി മകള് പീഡിപ്പിക്കപ്പെടുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ടെന്നു അമ്മയെ ഫോണില് വിളിച്ച് അറിയിച്ചത്.പെണ്കുട്ടി പീഡിപ്പിക്കപ്പെടുന്ന വീഡിയോയുടെ സ്ക്രീന് ഷോട്ടുകളെടുത്ത് അമ്മാവന് അമ്മയ്ക്കു അയച്ചുകൊടുക്കുകയും ചെയ്തു.ഇതോടെയാണ് അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്.രണ്ടു ദിവസത്തിനു ശേഷം വീട്ടില് തിരിച്ചെത്തിയ പെണ്കുട്ടിയെ ആശുപത്രിയില് കൊണ്ടു പോയി മെഡിക്കല് പരിശോധനയ്ക്കു വിധേയയാക്കിയത്.സംഭവത്തിനു ശേഷം ഫേസ്ബുക്ക് വിവാദ വീഡിയോ വെബ്സൈറ്റില് നിന്നും നീക്കം ചെയ്തിരുന്നു.പെണ്കുട്ടിയെ പീഡിപ്പിച്ച മറ്റു പ്രതികള്ക്കായുള്ള തിരച്ചില് പോലീസ് ഊര്ജിതമാക്കിയിട്ടുണ്ട്.14 കാരനെ അറസ്റ്റ് ചെയ്തതോടെ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള് ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്.അഞ്ചു പ്രതികള് കൂടി കേസില് ഉള്പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ട് ### Headline : കാരിയെ കൂട്ടബലാല്സംഗം ചെയ്തു,വീഡിയോ ഫേസ്ബുക്കില് ലൈവ്!! പിന്നീട് നടന്നത്
300
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ റിപ്പോർട്ട് പുറത്ത്.ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിന്നമുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു.ഇത് വൻ ചർച്ച വിഷയമായിരുന്നു.വിവാഹ രജിസ്ട്രേഷൻ വിവാദം; ദമ്പതികൾക്ക് നേരിട്ട അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് ഗുരുവായൂർ നഗരസഭ! നിരവധി പ്രമുഖർ സമര പന്തലിൽ എത്തുകയും സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.നടൻ ടൊവിനോ തോമസ് അടക്കം പിന്തുണ പ്രഖ്യാപിച്ചതോടെ വർഷങ്ങളായി ശ്രീജിത്ത് നടത്തയിരുന്ന ഒറ്റയാൻ പോരാട്ടത്തിന് ജനലക്ഷങ്ങളുടെ പിന്തുണ ലഭിക്കുകയായിരുന്നു.അതോടെ കേസ് സിബിഐക്ക് വിടാൻ കേരള സർക്കാർ തയ്യാറായി.എന്നാൽ സിബിഐ അന്വേഷണത്തിൽ ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.ശ്രീജിവിന്റെ ആത്മഹത്യ കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്.ശാസ്ത്രീയമായ തെളിവുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് റിപ്പോർട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ചു.സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 760 ലധികം ദിവസമായിരുന്നു സെക്രട്ടേറിയറ്റ് പടി്കൽ ശ്രീജിത്ത് നിരാഹര സമരം അനുഷ്ടിച്ചത്.കേസ് ഏറ്റെടുത്ത സിബിഐ സംഘം ശ്രീജിത്തിന്റെയും അമ്മ രമണി പ്രമീളയുടെയും മൊഴിയെടുത്തു.ഇതിനുപിന്നാലെയാണ് സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത് പ്രഖ്യാപിച്ചത്.സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിന്റെയാകെ സജീവശ്രദ്ധ നേടിയ സമരമായിരുന്നു ശ്രീജിത്തിന്റേത്.സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു വർഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിനു സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കേരള ജനത വലിയ പിന്തുണ നൽകുകയായിരുന്നു.സമരം ജനകീയ മുന്നേറ്റത്തിന്റെ പാതയിലേക്കു മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇടപെടുകയും അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയുമായിരുന്നു
ശ്രീജിത്തിന്റെ സഹോദരന്റേത് കസ്റ്റഡി മരണമല്ല; പോലീസിന് അനുകൂലമായി സിബിഐ കണ്ടെത്തൽ
https://malayalam.oneindia.com/news/kerala/cbi-report-on-sreejiv-s-custody-death-233024.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ റിപ്പോർട്ട് പുറത്ത്.ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിന്നമുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു.ഇത് വൻ ചർച്ച വിഷയമായിരുന്നു.വിവാഹ രജിസ്ട്രേഷൻ വിവാദം; ദമ്പതികൾക്ക് നേരിട്ട അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് ഗുരുവായൂർ നഗരസഭ! നിരവധി പ്രമുഖർ സമര പന്തലിൽ എത്തുകയും സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.നടൻ ടൊവിനോ തോമസ് അടക്കം പിന്തുണ പ്രഖ്യാപിച്ചതോടെ വർഷങ്ങളായി ശ്രീജിത്ത് നടത്തയിരുന്ന ഒറ്റയാൻ പോരാട്ടത്തിന് ജനലക്ഷങ്ങളുടെ പിന്തുണ ലഭിക്കുകയായിരുന്നു.അതോടെ കേസ് സിബിഐക്ക് വിടാൻ കേരള സർക്കാർ തയ്യാറായി.എന്നാൽ സിബിഐ അന്വേഷണത്തിൽ ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.ശ്രീജിവിന്റെ ആത്മഹത്യ കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്.ശാസ്ത്രീയമായ തെളിവുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് റിപ്പോർട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ചു.സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 760 ലധികം ദിവസമായിരുന്നു സെക്രട്ടേറിയറ്റ് പടി്കൽ ശ്രീജിത്ത് നിരാഹര സമരം അനുഷ്ടിച്ചത്.കേസ് ഏറ്റെടുത്ത സിബിഐ സംഘം ശ്രീജിത്തിന്റെയും അമ്മ രമണി പ്രമീളയുടെയും മൊഴിയെടുത്തു.ഇതിനുപിന്നാലെയാണ് സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത് പ്രഖ്യാപിച്ചത്.സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിന്റെയാകെ സജീവശ്രദ്ധ നേടിയ സമരമായിരുന്നു ശ്രീജിത്തിന്റേത്.സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു വർഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിനു സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കേരള ജനത വലിയ പിന്തുണ നൽകുകയായിരുന്നു.സമരം ജനകീയ മുന്നേറ്റത്തിന്റെ പാതയിലേക്കു മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇടപെടുകയും അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയുമായിരുന്നു ### Headline : ശ്രീജിത്തിന്റെ സഹോദരന്റേത് കസ്റ്റഡി മരണമല്ല; പോലീസിന് അനുകൂലമായി സിബിഐ കണ്ടെത്തൽ