id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
401
അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര് പരീഖര് ആരാണ്? അറിയാം 10 കാര്യങ്ങള് 18, 2019, 16:24 പരീക്കർ സമാനതകളില്ലാത്ത നേതാവെന്ന് മോദി: അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമെന്ന് രാഷ്ട്രപതി 18, 2019, 00:30 മനോഹർ പരീക്കറിന് ആദരവർപ്പിക്കാൻ രാജ്യം: തിങ്കളാഴ്ച ദേശീയ ദുഃഖാചരണം, പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം 17, 2019, 23:34 ആരാണ് മനോഹർ പരീക്കർ? നാല് തവണ മുഖ്യമന്ത്രി: പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയായി!! 17, 2019, 21:41 മോഹന്ലാലിനെ പ്രതിരോധമന്ത്രിയാക്കുകാണെങ്കില് ആലോചിക്കാം...അല്ലാതെ വെറുതേ പാഴാക്കാനുള്ളവരല്ലെന്ന്! 12, 2019, 13:29 'രാഹുൽ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു'..സംഘികളുടെ തള്ളിമറിക്കലുകൾ പൊളിച്ച് ബൽറാം 9, 2019, 11:24 റാഫേലിൽ മോദിക്ക് വൻ തിരിച്ചടി, മുൻ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത് 8, 2019, 13:08 ജോർജ് ഫെർണാണ്ടസുമായുള്ള മറക്കാത്ത ഓർമകളുമായി ഉമർ ഫാറൂഖ്; കോഴിക്കോട്ടുകാരന്റെ വാക്കുകളിലൂടെ...29, 2019, 21:29 മുന് കേന്ദ്ര പ്രതിരോധ മന്ത്രി ജോര്ജ് ഫെര്ണാണ്ടസ് അന്തരിച്ചു, അന്ത്യം ദില്ലിയിൽ 29, 2019, 09:24 ഇറാനെതിരായ യുദ്ധത്തിന് തങ്ങളില്ലെന്ന് ഖത്തര് പ്രതിരോധ മന്ത്രി; സൗദിക്ക് പരോക്ഷ വിമര്ശനം 4, 2018, 11:37 കശ്മീരില് ലഷ്കര് ഭീകരരുമായി ഏറ്റുമുട്ടല് തുടരുന്നു, സൈന്യത്തിനെതിരെ ലക്ഷ്യമിട്ടത് ചാവേറാക്രമണം 13, 2018, 10:35 ലഫ്റ്റന്റ് കേണലിന് കോര്ട്ട് മാര്ഷ്യല്: പിരിച്ചുവിടാന് കാരണം സ്വഭാവദൂഷ്യം! 31, 2017, 09:50 ഇന്ത്യന് സൈന്യം അഫ്ഗാന്റെ മണ്ണില് കാലുകുത്തില്ല: ജെയിംസ് മാറ്റിസിനോട് നിര്മല സീതാരാമന് 26, 2017, 14:52 പ്രതിരോധം ശക്തിപ്പെടുത്താന് ഇറാന് ആരുടെയും അനുവാദം വേണ്ടെന്ന് പ്രതിരോധ മന്ത്രി
പ്രതിരോധ മന്ത്രി: Latest പ്രതിരോധ മന്ത്രി
https://malayalam.oneindia.com/topic/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര് പരീഖര് ആരാണ്? അറിയാം 10 കാര്യങ്ങള് 18, 2019, 16:24 പരീക്കർ സമാനതകളില്ലാത്ത നേതാവെന്ന് മോദി: അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമെന്ന് രാഷ്ട്രപതി 18, 2019, 00:30 മനോഹർ പരീക്കറിന് ആദരവർപ്പിക്കാൻ രാജ്യം: തിങ്കളാഴ്ച ദേശീയ ദുഃഖാചരണം, പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം 17, 2019, 23:34 ആരാണ് മനോഹർ പരീക്കർ? നാല് തവണ മുഖ്യമന്ത്രി: പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയായി!! 17, 2019, 21:41 മോഹന്ലാലിനെ പ്രതിരോധമന്ത്രിയാക്കുകാണെങ്കില് ആലോചിക്കാം...അല്ലാതെ വെറുതേ പാഴാക്കാനുള്ളവരല്ലെന്ന്! 12, 2019, 13:29 'രാഹുൽ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു'..സംഘികളുടെ തള്ളിമറിക്കലുകൾ പൊളിച്ച് ബൽറാം 9, 2019, 11:24 റാഫേലിൽ മോദിക്ക് വൻ തിരിച്ചടി, മുൻ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത് 8, 2019, 13:08 ജോർജ് ഫെർണാണ്ടസുമായുള്ള മറക്കാത്ത ഓർമകളുമായി ഉമർ ഫാറൂഖ്; കോഴിക്കോട്ടുകാരന്റെ വാക്കുകളിലൂടെ...29, 2019, 21:29 മുന് കേന്ദ്ര പ്രതിരോധ മന്ത്രി ജോര്ജ് ഫെര്ണാണ്ടസ് അന്തരിച്ചു, അന്ത്യം ദില്ലിയിൽ 29, 2019, 09:24 ഇറാനെതിരായ യുദ്ധത്തിന് തങ്ങളില്ലെന്ന് ഖത്തര് പ്രതിരോധ മന്ത്രി; സൗദിക്ക് പരോക്ഷ വിമര്ശനം 4, 2018, 11:37 കശ്മീരില് ലഷ്കര് ഭീകരരുമായി ഏറ്റുമുട്ടല് തുടരുന്നു, സൈന്യത്തിനെതിരെ ലക്ഷ്യമിട്ടത് ചാവേറാക്രമണം 13, 2018, 10:35 ലഫ്റ്റന്റ് കേണലിന് കോര്ട്ട് മാര്ഷ്യല്: പിരിച്ചുവിടാന് കാരണം സ്വഭാവദൂഷ്യം! 31, 2017, 09:50 ഇന്ത്യന് സൈന്യം അഫ്ഗാന്റെ മണ്ണില് കാലുകുത്തില്ല: ജെയിംസ് മാറ്റിസിനോട് നിര്മല സീതാരാമന് 26, 2017, 14:52 പ്രതിരോധം ശക്തിപ്പെടുത്താന് ഇറാന് ആരുടെയും അനുവാദം വേണ്ടെന്ന് പ്രതിരോധ മന്ത്രി ### Headline : പ്രതിരോധ മന്ത്രി: Latest പ്രതിരോധ മന്ത്രി
402
ബിയജിംഗ് : ആന്ഡ്രോയ്ഡിന് വെല്ലുവിളി ഉയര്ത്തി തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ.ഗൂഗിളിന്റെ ആന്ഡ്രോയ്ഡില് നിന്നും വിലക്കിയ നടപടിയില് പ്രതിഷേധിച്ച് ഇത്തരം ഒരു മൊബൈല് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രഖ്യാപനം നേരത്തെ വാവ്വെ നടത്തിയിരുന്നു.എന്നാല് ഇത് ആദ്യമായാണ് ഇതിന്റെ വിവരങ്ങള് പുറത്തുവിടുന്നത്.ഹാര്മണി ഒഎസ് എന്നാണ് ഇപ്പോള് വാവ്വെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നല്കിയിരിക്കുന്ന പേര്.വാവ്വേയുടെ ഏറ്റവും ജനപ്രിയമായ ഫോണുകളില് എല്ലാം ഈ ഒഎസ് ആയിരിക്കും.വാവ്വേ ആന്ഡ്രോയ്ഡ് ഫോണുകള്ക്ക് വിലക്കുള്ള രാജ്യങ്ങളിലായിരിക്കും ഇത് ഉപയോഗിക്കുക.വാവ്വേ തുടര്ന്നും ആന്ഡ്രോയ്ഡ് തങ്ങളുടെ ഫോണുകളില് ഉപയോഗിക്കും.എന്നാല് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുവാന് ആഗ്രഹിക്കുന്നവര്ക്ക് അതിനും സാധിക്കും രീതിയിലാണ് ഇനി ഫോണ് രൂപപ്പെടുത്തുക.ആന്ഡ്രോയ്ഡ് നിരോധനം വന്നതോടെ വന് തിരിച്ചടിയാണ് വാവ്വെയ്ക്ക് സംഭവിച്ചത്.ഇവരുടെ ഉത്പന്ന വില്പ്പനയും വരുമാനവും ഇരട്ടിയോളം ഇടിഞ്ഞു.പുതിയ ഹാര്മണി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം വിവിധ ആപ്പുകള് അടക്കം ഒരു ഒഎസ് ഇക്കോ സിസ്റ്റം തന്നെ വികസിപ്പിക്കും എന്നാണ് വാവ്വെ പറയുന്നത്.ദക്ഷിണ ചൈനയിലെ വ്യവസായ നഗരമായ ഡൗഗ്വാനില് നടന്ന ചടങ്ങിലാണ് പുതിയ ഒഎസ് വാവ്വെ പ്രഖ്യാപിച്ചത്.വാവ്വെ ഡെവലപ്പേര്സ് കോണ്ഫ്രന്സ് എന്നാണ് ഈ ചടങ്ങിനെ വാവ്വെ വിശേഷിപ്പിച്ചത്.ഈ ചടങ്ങില് ചൈനയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള സോഫ്റ്റ്വെയര് വിദഗ്ധര് പങ്കെടുത്തിരുന്നു
ആന്ഡ്രോയ്ഡിനെ വെല്ലാന് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ
https://www.malayalamexpress.in/archives/756687/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബിയജിംഗ് : ആന്ഡ്രോയ്ഡിന് വെല്ലുവിളി ഉയര്ത്തി തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ.ഗൂഗിളിന്റെ ആന്ഡ്രോയ്ഡില് നിന്നും വിലക്കിയ നടപടിയില് പ്രതിഷേധിച്ച് ഇത്തരം ഒരു മൊബൈല് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രഖ്യാപനം നേരത്തെ വാവ്വെ നടത്തിയിരുന്നു.എന്നാല് ഇത് ആദ്യമായാണ് ഇതിന്റെ വിവരങ്ങള് പുറത്തുവിടുന്നത്.ഹാര്മണി ഒഎസ് എന്നാണ് ഇപ്പോള് വാവ്വെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നല്കിയിരിക്കുന്ന പേര്.വാവ്വേയുടെ ഏറ്റവും ജനപ്രിയമായ ഫോണുകളില് എല്ലാം ഈ ഒഎസ് ആയിരിക്കും.വാവ്വേ ആന്ഡ്രോയ്ഡ് ഫോണുകള്ക്ക് വിലക്കുള്ള രാജ്യങ്ങളിലായിരിക്കും ഇത് ഉപയോഗിക്കുക.വാവ്വേ തുടര്ന്നും ആന്ഡ്രോയ്ഡ് തങ്ങളുടെ ഫോണുകളില് ഉപയോഗിക്കും.എന്നാല് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുവാന് ആഗ്രഹിക്കുന്നവര്ക്ക് അതിനും സാധിക്കും രീതിയിലാണ് ഇനി ഫോണ് രൂപപ്പെടുത്തുക.ആന്ഡ്രോയ്ഡ് നിരോധനം വന്നതോടെ വന് തിരിച്ചടിയാണ് വാവ്വെയ്ക്ക് സംഭവിച്ചത്.ഇവരുടെ ഉത്പന്ന വില്പ്പനയും വരുമാനവും ഇരട്ടിയോളം ഇടിഞ്ഞു.പുതിയ ഹാര്മണി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം വിവിധ ആപ്പുകള് അടക്കം ഒരു ഒഎസ് ഇക്കോ സിസ്റ്റം തന്നെ വികസിപ്പിക്കും എന്നാണ് വാവ്വെ പറയുന്നത്.ദക്ഷിണ ചൈനയിലെ വ്യവസായ നഗരമായ ഡൗഗ്വാനില് നടന്ന ചടങ്ങിലാണ് പുതിയ ഒഎസ് വാവ്വെ പ്രഖ്യാപിച്ചത്.വാവ്വെ ഡെവലപ്പേര്സ് കോണ്ഫ്രന്സ് എന്നാണ് ഈ ചടങ്ങിനെ വാവ്വെ വിശേഷിപ്പിച്ചത്.ഈ ചടങ്ങില് ചൈനയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള സോഫ്റ്റ്വെയര് വിദഗ്ധര് പങ്കെടുത്തിരുന്നു ### Headline : ആന്ഡ്രോയ്ഡിനെ വെല്ലാന് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ
403
ദില്ലി: കേന്ദ്ര പദ്ധതികള് നേരിട്ട് ഗുണഭോക്താക്കളിലേക്കെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്ക്കാര്.അടുത്ത സാമ്പത്തിക വര്ഷം മുതല് പദ്ധതി നടപ്പിലാക്കാനാണ് സര്ക്കാര് തയ്യാറെടുക്കുന്നത്.കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ചോര്ച്ച തടയുന്നതിനുമായാണ് പദ്ധതി അവതരിപ്പിക്കുന്നത്.58 മന്ത്രാലയങ്ങള്ക്ക് കീഴിലെ 447 പദ്ധതികളാണ് ഡയറക്ട് ബെനിഫിഷ്യറി സ്കീമിന് കീഴില് കൊണ്ടുവരാനൊരുങ്ങുന്നത്.പദ്ധതി വിജയം കാണുന്നതിനനുസരിച്ച് സ്കീമുകളുടെ എണ്ണവും വര്ദ്ധിപ്പിക്കും.ആദ്യത്തെ 160 സ്കീമുകളില് ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ ആധാര് നമ്പര് ബാങ്ക് അക്കൗണ്ട് നമ്പര് എന്നിവ ശേഖരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ടുകള് വഴിയാണ് ഗുണഭോക്താക്കള്ക്കുള്ള പണം കൈമാറുക.ആറ്റമിക് എനര്ജി റിസര്ച്ചിന്റെ വിദ്യാഭ്യാസ സ്കോളര്ഷിപ്പ്, കാര്ഷിക വിളകള്ക്കുള്ള ഇന്ഷ്വറന്സ്, പാല് കര്ഷകര്ക്കുള്ള ഇന്ഷ്വറന്സ്, കായികതാരങ്ങള്ക്കുള്ള പോസ്റ്റല് ലൈഫ് ഇന്ഷുറന്സ് എന്നീ മേഖലകളിലേയ്ക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും.നിലവില് 78 കേന്ദ്ര പദ്ധതികളാണ് ഡയറക്ട് ബെനിഫിഷ്യറി സ്കീമിന് കീഴിലുള്ളത്.ഗ്യാസ് സസ്ബിസിഡി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ആനുകൂല്യങ്ങളാണ് ഈ സംവിധാനം വഴി വിതരണം ചെയ്യുന്നത്.പദ്ധതി നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിന് വേണ്ടി 170 പ്രൊബേഷന് ഓഫീസര്മാരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിക്കും.സെപ്തംബര് മാസത്തോടെ ഇവരെ കണ്ടെത്തിയെങ്കിലും മാര്ച്ച് മാസത്തോടെയായിരിക്കും പദ്ധതിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള് ആരംഭിക്കുക
എന്താണ് ഡയറക്ട് ബെനിഫിഷ്യറി ട്രാന്സ്ഫര്? 500 കേന്ദ്ര പദ്ധതികള് ഡിബിടി വഴിയെന്ന് കേന്ദ്രം
https://malayalam.oneindia.com/news/india/500-central-schemes-go-dbt-way-next-fiscal-year-157959.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കേന്ദ്ര പദ്ധതികള് നേരിട്ട് ഗുണഭോക്താക്കളിലേക്കെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്ക്കാര്.അടുത്ത സാമ്പത്തിക വര്ഷം മുതല് പദ്ധതി നടപ്പിലാക്കാനാണ് സര്ക്കാര് തയ്യാറെടുക്കുന്നത്.കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ചോര്ച്ച തടയുന്നതിനുമായാണ് പദ്ധതി അവതരിപ്പിക്കുന്നത്.58 മന്ത്രാലയങ്ങള്ക്ക് കീഴിലെ 447 പദ്ധതികളാണ് ഡയറക്ട് ബെനിഫിഷ്യറി സ്കീമിന് കീഴില് കൊണ്ടുവരാനൊരുങ്ങുന്നത്.പദ്ധതി വിജയം കാണുന്നതിനനുസരിച്ച് സ്കീമുകളുടെ എണ്ണവും വര്ദ്ധിപ്പിക്കും.ആദ്യത്തെ 160 സ്കീമുകളില് ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ ആധാര് നമ്പര് ബാങ്ക് അക്കൗണ്ട് നമ്പര് എന്നിവ ശേഖരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ടുകള് വഴിയാണ് ഗുണഭോക്താക്കള്ക്കുള്ള പണം കൈമാറുക.ആറ്റമിക് എനര്ജി റിസര്ച്ചിന്റെ വിദ്യാഭ്യാസ സ്കോളര്ഷിപ്പ്, കാര്ഷിക വിളകള്ക്കുള്ള ഇന്ഷ്വറന്സ്, പാല് കര്ഷകര്ക്കുള്ള ഇന്ഷ്വറന്സ്, കായികതാരങ്ങള്ക്കുള്ള പോസ്റ്റല് ലൈഫ് ഇന്ഷുറന്സ് എന്നീ മേഖലകളിലേയ്ക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും.നിലവില് 78 കേന്ദ്ര പദ്ധതികളാണ് ഡയറക്ട് ബെനിഫിഷ്യറി സ്കീമിന് കീഴിലുള്ളത്.ഗ്യാസ് സസ്ബിസിഡി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ആനുകൂല്യങ്ങളാണ് ഈ സംവിധാനം വഴി വിതരണം ചെയ്യുന്നത്.പദ്ധതി നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിന് വേണ്ടി 170 പ്രൊബേഷന് ഓഫീസര്മാരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിക്കും.സെപ്തംബര് മാസത്തോടെ ഇവരെ കണ്ടെത്തിയെങ്കിലും മാര്ച്ച് മാസത്തോടെയായിരിക്കും പദ്ധതിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള് ആരംഭിക്കുക ### Headline : എന്താണ് ഡയറക്ട് ബെനിഫിഷ്യറി ട്രാന്സ്ഫര്? 500 കേന്ദ്ര പദ്ധതികള് ഡിബിടി വഴിയെന്ന് കേന്ദ്രം
404
ദില്ലി: ഫ്രാന്സില് നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യും യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും കൂടിക്കാഴ്ച നടത്തും.വൈകീട്ട് 3.45 നാകും ഇരുവരും കൂടിക്കാഴ്ച നടത്തുക.കാശ്മീര് വിഷയത്തില് മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.നേരത്തേ കാശ്മീര് വിഷയം സംബന്ധിച്ച് ട്രംപ് മോദിയെ ഫോണില് ബന്ധപ്പെട്ടിരുന്നു.കോണ്ഗ്രസ് നേതാക്കള് മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്ഗ്രസ് തന്ത്രം, കാരണം ഇതാണ് ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില് കാശ്മീര് വിഷയം ഇരുവരും ചര്ച്ച ചെയ്തേക്കും.ഇതു കൂടാതെ വ്യാപാരം ഉള്പ്പെടെയുള്ള വിഷയങ്ങളും ചര്ച്ചയാകും.കാശ്മീര് വിഷയം സംബന്ധിച്ച് മേഖലയിലെ സമാധാനം നിലനിര്ത്താന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിയേയും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനേയും ട്രംപ് നേരത്തേ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.നേരത്തേ ഒസാക്കയില് വെച്ച് കാശ്മീര് വിഷയത്തില് മധ്യസ്ഥത ചര്ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.വിഷയത്തില് യുഎസ് ഇടപെടലിനായി മോദി സഹായം അഭ്യര്ത്ഥിച്ചിരുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞത്.സംഭവം വിവാദമായതോടെ ട്രംപിന്റെ വാദം ഇന്ത്യ തള്ളിയിരുന്നു.പാലായില് നിഷയല്ല ജോസ് കെ മാണി തന്നെ സ്ഥാനാര്ത്ഥി? രാജ്യസഭാംഗത്വം രാജിവെച്ചേക്കും ഞായറാഴ്ചയാണ് ജി 7 ഉച്ചകോടിയില് പങ്കെടുക്കാനായി നരേന്ദ്ര മോദി ഫ്രാന്സില് എത്തിയത്.ജി7ല് അംഗമല്ല ഇന്ത്യ.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിക്ക് എത്തിയത്.ഉച്ചക്കോടിക്കിടെ മറ്റ് ലോക നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്ച്ച നടത്തും.ഞായറാഴ്ച നരേന്ദ്രമോദി യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടിറസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണുമായും ചര്ച്ച നടത്തിയിരുന്നു
ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും!! കാശ്മീര് വിഷയം ചര്ച്ച ആയേക്കും
https://malayalam.oneindia.com/news/international/trump-to-meet-modi-on-sidelines-of-g7-meet-232557.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഫ്രാന്സില് നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യും യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും കൂടിക്കാഴ്ച നടത്തും.വൈകീട്ട് 3.45 നാകും ഇരുവരും കൂടിക്കാഴ്ച നടത്തുക.കാശ്മീര് വിഷയത്തില് മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.നേരത്തേ കാശ്മീര് വിഷയം സംബന്ധിച്ച് ട്രംപ് മോദിയെ ഫോണില് ബന്ധപ്പെട്ടിരുന്നു.കോണ്ഗ്രസ് നേതാക്കള് മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്ഗ്രസ് തന്ത്രം, കാരണം ഇതാണ് ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില് കാശ്മീര് വിഷയം ഇരുവരും ചര്ച്ച ചെയ്തേക്കും.ഇതു കൂടാതെ വ്യാപാരം ഉള്പ്പെടെയുള്ള വിഷയങ്ങളും ചര്ച്ചയാകും.കാശ്മീര് വിഷയം സംബന്ധിച്ച് മേഖലയിലെ സമാധാനം നിലനിര്ത്താന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിയേയും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനേയും ട്രംപ് നേരത്തേ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.നേരത്തേ ഒസാക്കയില് വെച്ച് കാശ്മീര് വിഷയത്തില് മധ്യസ്ഥത ചര്ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.വിഷയത്തില് യുഎസ് ഇടപെടലിനായി മോദി സഹായം അഭ്യര്ത്ഥിച്ചിരുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞത്.സംഭവം വിവാദമായതോടെ ട്രംപിന്റെ വാദം ഇന്ത്യ തള്ളിയിരുന്നു.പാലായില് നിഷയല്ല ജോസ് കെ മാണി തന്നെ സ്ഥാനാര്ത്ഥി? രാജ്യസഭാംഗത്വം രാജിവെച്ചേക്കും ഞായറാഴ്ചയാണ് ജി 7 ഉച്ചകോടിയില് പങ്കെടുക്കാനായി നരേന്ദ്ര മോദി ഫ്രാന്സില് എത്തിയത്.ജി7ല് അംഗമല്ല ഇന്ത്യ.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിക്ക് എത്തിയത്.ഉച്ചക്കോടിക്കിടെ മറ്റ് ലോക നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്ച്ച നടത്തും.ഞായറാഴ്ച നരേന്ദ്രമോദി യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടിറസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണുമായും ചര്ച്ച നടത്തിയിരുന്നു ### Headline : ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും!! കാശ്മീര് വിഷയം ചര്ച്ച ആയേക്കും
405
ദില്ലി: ആയുഷ്മാന് ഭാരത് പ്രധാനമന്ത്രി ജന് ആരോഗ്യ യോജന പ്രകാരം ഈ സാമ്പത്തിക വര്ഷം ബീഹാറിന് ആനുകുല്യങ്ങള് ഒന്നുമില്ലെന്ന് റിപ്പോര്ട്ട്.മെഡിക്കല് ഇന്ഷൂറന്സ് പദ്ധതിയുടെ കീഴില് ഏറ്റവും മോശം പ്രകടന കാഴ്ചവെച്ച എന്ഡിഎ ഭരിക്കുന്ന ഈ സംസ്ഥാനത്തിനായി ഒറ്റ പൈസ പോലും നീക്കി വെച്ചിട്ടില്ലെന്ന് റിപ്പോര്ട്ടുകള് പറയുന്നു.എബി-പിഎംജെ പ്രകാരം വിവിധ സംസ്ഥാനങ്ങള്ക്കായി ഈ വര്ഷം 1,699 കോടി രൂപയാണ് കേന്ദ്രസര്ക്കാര് നീക്കി വെച്ചത്.എന്നാല് 11 ദശലക്ഷം ഗുണഭോക്തൃ കുടുംബങ്ങള് ഉണ്ടായിരുന്നിട്ടും ബീഹാറിന് ആനുകൂല്യങ്ങള് ഒന്നും ലഭിച്ചില്ല.ദില്ലിയില് ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില് 30 ലക്ഷം വോട്ടുകള്, എക്സിറ്റ് പോള് തെറ്റും രാജ്യത്തെ ഏറ്റവും വലിയ ഗുണഭോക്താക്കള് ഉണ്ടായിരുന്നിട്ട് കൂടി വന് അവഗണനയാണ് കേന്ദ്രം ബീഹാറിനോട് കാണിച്ചിരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ആഴ്ച പാര്ലമെന്റില് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യമുള്ളത്.17 മാസം മുമ്പ് പദ്ധതി ആരംഭിച്ചതിന് ശേഷം 156,000 ആശുപത്രി പ്രവേശന റിപ്പോര്ട്ടുകളാണ് ബീഹാറിലുണ്ടായത്.അതായത് സംസ്ഥാനത്തെ ജനസംഖ്യയില് അഞ്ചില് നാല് ഭാഗവും ഇന്ഷൂറന്സ് പദ്ധതിയുടെ ആനൂകൂല്യങ്ങള് നേടി.മറ്റു സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന വിധത്തില് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന് ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി മംഗല് പാണ്ഡെ പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്ഷത്തിനുള്ളില് 20 ലക്ഷം ഇ-കാര്ഡുകള് ഇറക്കിയതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ യുപിക്ക് ഇതുവരെ 100 കോടി രൂപ അനുവദിച്ചു.11.8 ദശലക്ഷം ഗുണഭോക്തൃ കുടുംബങ്ങളുള്ള യുപിയില് കഴിഞ്ഞ 17 മാസത്തിനിടെ 305,000 ആശുപത്രി പ്രവേശനങ്ങള് മാത്രമാണ് റിപ്പോര്ട്ട് ചെയ്തത്.അതേസമയം 8.6 ദശലക്ഷം ഇ-കാര്ഡുകള് വിതരണം ചെയ്തതിലൂടെ ബീഹാറിനേക്കാള് മികച്ച പ്രകടനമാണ് യുപി കാഴ്ച വെച്ചത്.അതേസമയം, 20% അര്ഹരായ ഗുണഭോക്താക്കളുള്ള നാല് സംസ്ഥാനങ്ങളില് എബി-പിഎംജെഐ നടപ്പാക്കുന്നില്ല.പശ്ചിമ ബംഗാള്, തെലങ്കാന, ഒഡീഷ, ദില്ലി എന്നിവയാണ് അവ
ആയുഷ്മാന് ഭാരത് പദ്ധതിയുടെ കീഴില് ബീഹാറിന് ആനുകൂല്യങ്ങള് ഒന്നുമില്ല
https://malayalam.oneindia.com/news/india/no-grant-for-bihar-under-ayushman-scheme-241825.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ആയുഷ്മാന് ഭാരത് പ്രധാനമന്ത്രി ജന് ആരോഗ്യ യോജന പ്രകാരം ഈ സാമ്പത്തിക വര്ഷം ബീഹാറിന് ആനുകുല്യങ്ങള് ഒന്നുമില്ലെന്ന് റിപ്പോര്ട്ട്.മെഡിക്കല് ഇന്ഷൂറന്സ് പദ്ധതിയുടെ കീഴില് ഏറ്റവും മോശം പ്രകടന കാഴ്ചവെച്ച എന്ഡിഎ ഭരിക്കുന്ന ഈ സംസ്ഥാനത്തിനായി ഒറ്റ പൈസ പോലും നീക്കി വെച്ചിട്ടില്ലെന്ന് റിപ്പോര്ട്ടുകള് പറയുന്നു.എബി-പിഎംജെ പ്രകാരം വിവിധ സംസ്ഥാനങ്ങള്ക്കായി ഈ വര്ഷം 1,699 കോടി രൂപയാണ് കേന്ദ്രസര്ക്കാര് നീക്കി വെച്ചത്.എന്നാല് 11 ദശലക്ഷം ഗുണഭോക്തൃ കുടുംബങ്ങള് ഉണ്ടായിരുന്നിട്ടും ബീഹാറിന് ആനുകൂല്യങ്ങള് ഒന്നും ലഭിച്ചില്ല.ദില്ലിയില് ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില് 30 ലക്ഷം വോട്ടുകള്, എക്സിറ്റ് പോള് തെറ്റും രാജ്യത്തെ ഏറ്റവും വലിയ ഗുണഭോക്താക്കള് ഉണ്ടായിരുന്നിട്ട് കൂടി വന് അവഗണനയാണ് കേന്ദ്രം ബീഹാറിനോട് കാണിച്ചിരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ആഴ്ച പാര്ലമെന്റില് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യമുള്ളത്.17 മാസം മുമ്പ് പദ്ധതി ആരംഭിച്ചതിന് ശേഷം 156,000 ആശുപത്രി പ്രവേശന റിപ്പോര്ട്ടുകളാണ് ബീഹാറിലുണ്ടായത്.അതായത് സംസ്ഥാനത്തെ ജനസംഖ്യയില് അഞ്ചില് നാല് ഭാഗവും ഇന്ഷൂറന്സ് പദ്ധതിയുടെ ആനൂകൂല്യങ്ങള് നേടി.മറ്റു സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന വിധത്തില് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന് ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി മംഗല് പാണ്ഡെ പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്ഷത്തിനുള്ളില് 20 ലക്ഷം ഇ-കാര്ഡുകള് ഇറക്കിയതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ യുപിക്ക് ഇതുവരെ 100 കോടി രൂപ അനുവദിച്ചു.11.8 ദശലക്ഷം ഗുണഭോക്തൃ കുടുംബങ്ങളുള്ള യുപിയില് കഴിഞ്ഞ 17 മാസത്തിനിടെ 305,000 ആശുപത്രി പ്രവേശനങ്ങള് മാത്രമാണ് റിപ്പോര്ട്ട് ചെയ്തത്.അതേസമയം 8.6 ദശലക്ഷം ഇ-കാര്ഡുകള് വിതരണം ചെയ്തതിലൂടെ ബീഹാറിനേക്കാള് മികച്ച പ്രകടനമാണ് യുപി കാഴ്ച വെച്ചത്.അതേസമയം, 20% അര്ഹരായ ഗുണഭോക്താക്കളുള്ള നാല് സംസ്ഥാനങ്ങളില് എബി-പിഎംജെഐ നടപ്പാക്കുന്നില്ല.പശ്ചിമ ബംഗാള്, തെലങ്കാന, ഒഡീഷ, ദില്ലി എന്നിവയാണ് അവ ### Headline : ആയുഷ്മാന് ഭാരത് പദ്ധതിയുടെ കീഴില് ബീഹാറിന് ആനുകൂല്യങ്ങള് ഒന്നുമില്ല
406
ദില്ലി: സ്ത്രീകള് വളരെയധികം വലിയ നേട്ടങ്ങള് കൈവരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദില്ലിയിലെ ആം ആദ്മി പാര്ട്ടി സര്ക്കാര് ചെയ്യാന് ഉദ്ദേശിക്കുന്നതുപോലെ സൗജന്യ ബസ്സോ മെട്രോ യാത്രയോ നല്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്ന് കിഴക്കന് ദില്ലി എംപി ഗൗതം ഗംഭീര്.തങ്ങള് ലിംഗസമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്.സ്ത്രീകള് പ്രതിരോധത്തിലേക്ക് പോകുന്നതിനെക്കുറിച്ചും നമ്മുടെ രാജ്യത്ത് നിരവധി വലിയ കാര്യങ്ങള് നേടുന്നതിനെക്കുറിച്ചും സംസാരിക്കുന്നു.അതിനാല് ഇപ്പോഴും അവര്ക്ക് സൗജന്യങ്ങള് നല്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും ഗംഭീര് കൂട്ടിച്ചേര്ത്തു.ഒന്നും മിണ്ടാതെ ഷാജു....കലിപ്പ് മോഡില് സക്കറിയ, ജോളിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല, കാരണം ഇതാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്ക്കാര് എല്ലാ ദില്ലിക്കാര്ക്കും വൈദ്യുതിയും വാട്ടര് ബില്ലും വെട്ടിക്കുറയ്ക്കുന്നതിനു പുറമേ സ്ത്രീകള്ക്ക് ബസ്, മെട്രോ സവാരി സൗജന്യമാക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്.ഒക്ടോബര് 29 മുതല് സ്ത്രീകള്ക്കായി സൗജന്യ ബസ് സവാരി ആരംഭിക്കുമെങ്കിലും സൗജന്യ മെട്രോ സവാരി നടത്താനുള്ള നിര്ദേശം കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സൗജന്യങ്ങള് നല്കുന്നതില് താന് വലിയ വിശ്വാസിയല്ല.അവ താങ്ങാന് കഴിയാത്ത ആളുകള്ക്ക് നല്കണമെന്ന് ഞാന് വിശ്വസിക്കുന്നു.സ്കൂളില് പോകുന്ന കുട്ടികള്ക്ക് സൗജന്യ മെട്രോ സവാരി അല്ലെങ്കില് ബസ് സവാരി നല്കുമായിരുന്നുവെങ്കില് തീര്ച്ചയായും അതിനെ അനുകൂലിക്കും.ശരിയായ രാഷ്ട്രീയം അതാണെന്നും ഗൗതം ഗംഭീര് പറഞ്ഞു.ആം ആദ്മി പാര്ട്ടിയെയും കെജ്രിവാളിനെയും മാത്രം വിമര്ശിച്ച ഗംഭീര് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് ശേഷിക്കെ എന്ആര്സി, മലിനീകരണം, രാഷ്ട്രീയ ശൈലി വിഷയങ്ങളില് പ്രതികരിച്ചില്ല
സ്ത്രീകള്ക്ക് മെട്രോ, ബസ് യാത്രകള് സൗജന്യമാക്കുന്നത് ശരിയായ രാഷ്ട്രീയമല്ല; ആഞ്ഞടിച്ച് ഗൗതം ഗംഭീർ
https://malayalam.oneindia.com/news/india/gautam-gambhir-against-aam-aadmi-party-for-free-metro-and-bus-rie-for-ladies-235032.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: സ്ത്രീകള് വളരെയധികം വലിയ നേട്ടങ്ങള് കൈവരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദില്ലിയിലെ ആം ആദ്മി പാര്ട്ടി സര്ക്കാര് ചെയ്യാന് ഉദ്ദേശിക്കുന്നതുപോലെ സൗജന്യ ബസ്സോ മെട്രോ യാത്രയോ നല്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്ന് കിഴക്കന് ദില്ലി എംപി ഗൗതം ഗംഭീര്.തങ്ങള് ലിംഗസമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്.സ്ത്രീകള് പ്രതിരോധത്തിലേക്ക് പോകുന്നതിനെക്കുറിച്ചും നമ്മുടെ രാജ്യത്ത് നിരവധി വലിയ കാര്യങ്ങള് നേടുന്നതിനെക്കുറിച്ചും സംസാരിക്കുന്നു.അതിനാല് ഇപ്പോഴും അവര്ക്ക് സൗജന്യങ്ങള് നല്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും ഗംഭീര് കൂട്ടിച്ചേര്ത്തു.ഒന്നും മിണ്ടാതെ ഷാജു....കലിപ്പ് മോഡില് സക്കറിയ, ജോളിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല, കാരണം ഇതാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്ക്കാര് എല്ലാ ദില്ലിക്കാര്ക്കും വൈദ്യുതിയും വാട്ടര് ബില്ലും വെട്ടിക്കുറയ്ക്കുന്നതിനു പുറമേ സ്ത്രീകള്ക്ക് ബസ്, മെട്രോ സവാരി സൗജന്യമാക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്.ഒക്ടോബര് 29 മുതല് സ്ത്രീകള്ക്കായി സൗജന്യ ബസ് സവാരി ആരംഭിക്കുമെങ്കിലും സൗജന്യ മെട്രോ സവാരി നടത്താനുള്ള നിര്ദേശം കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സൗജന്യങ്ങള് നല്കുന്നതില് താന് വലിയ വിശ്വാസിയല്ല.അവ താങ്ങാന് കഴിയാത്ത ആളുകള്ക്ക് നല്കണമെന്ന് ഞാന് വിശ്വസിക്കുന്നു.സ്കൂളില് പോകുന്ന കുട്ടികള്ക്ക് സൗജന്യ മെട്രോ സവാരി അല്ലെങ്കില് ബസ് സവാരി നല്കുമായിരുന്നുവെങ്കില് തീര്ച്ചയായും അതിനെ അനുകൂലിക്കും.ശരിയായ രാഷ്ട്രീയം അതാണെന്നും ഗൗതം ഗംഭീര് പറഞ്ഞു.ആം ആദ്മി പാര്ട്ടിയെയും കെജ്രിവാളിനെയും മാത്രം വിമര്ശിച്ച ഗംഭീര് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് ശേഷിക്കെ എന്ആര്സി, മലിനീകരണം, രാഷ്ട്രീയ ശൈലി വിഷയങ്ങളില് പ്രതികരിച്ചില്ല ### Headline : സ്ത്രീകള്ക്ക് മെട്രോ, ബസ് യാത്രകള് സൗജന്യമാക്കുന്നത് ശരിയായ രാഷ്ട്രീയമല്ല; ആഞ്ഞടിച്ച് ഗൗതം ഗംഭീർ
407
മനാമ: ബഹ്റൈനിലെത്തുന്ന തൊഴിലാളികള്ക്ക് ഫ്ളക്സിബിള് പെര്മിറ്റ് സംവിധാനം ഏര്പ്പെടുത്തുമെന്ന് റിപ്പോര്ട്ട്.ഒരു തൊഴിലുടമയ്ക്ക് തൊഴിലാളികള് അല്ലാത്തവരെ ജോലിയ്ക്ക് വയ്ക്കാന് കഴിയുന്ന സംവിധാനമാണ് ഫ് ളക്സിബിള് പെര്മിറ്റ് സംവിധാനം.ബഹ് റൈന് തൊഴില് മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പുകള് പുറത്തുവിട്ടത്.ഇതോടെ പ്രൊഫഷണല് ലൈസന്സ് ആവശ്യമില്ലാത്ത തസ്തികകളിലേക്ക് തൊഴിലുടമകള്ക്ക് ആളുകളെ തിരഞ്ഞെടുത്ത് താല്ക്കാലികമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യവും ഈ സംവിധാനം നല്കുന്നു.ഈ സംവിധാനം വരുന്നതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില് രണ്ട് വര്ഷം ജോലി ചെയ്യുന്നതിനും അതിന് ശേഷം ജോലിയ്ക്കായി മറ്റ് തൊഴിലുടമകളെ സമീപിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.ഒക്ടോബര് ഒന്നുമുതല് പുതിയ സംവിധാനം നിലവില് വരുമെന്നായിരുന്നു തൊഴില് മന്ത്രാലയം അറിയിച്ചത്.എന്നാല് ഇത് സംബന്ധിച്ച ലേബര് മാര്ക്കറ്റ് അതോറിറ്റിയുടെ പ്രഖ്യാപനം ഉടന് ഉണ്ടാവുമെന്നാണ് സൂചന.പെര്മിറ്റ് അവസാനിക്കുന്നതിന് 180 ദിവസം മുമ്പ് പുതുക്കിയിരിക്കണെമന്ന നിര്ദ്ദേശവും ഇതിനൊപ്പം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.എന്നാല് റണ് എവേ കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളവര്, കുറ്റവാളികള് എന്നിവര്ക്ക് ഫ്ളക്സിബില് പെര്മിറ്റ് ലഭിക്കുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കില്ല.200 ദിനാറാണ് പെര്മിറ്റിനുള്ള അപേക്ഷാ ഫീസായി ഈടാക്കുക.ഇതിന് പുറമേ ഓരോ മാസത്തിന്റെയും അവസാനം 30 ദിനാറും തൊഴിലാളികളില് നിന്ന് ഈടാക്കുകയും ചെയ്യും.പദ്ധതി നിലവില് വരുന്നതോടെ സ്വകാര്യ മേഖലയിലെ അനധികൃത തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാവുമെന്നും കരുതുന്നു
ബഹ്റൈന്: ഒരേ തൊഴിലുടമയെ ആശ്രയിക്കേണ്ട,തൊഴിലാളികള്ക്ക് ഫ്ളക്സിബിള് പെര്മിറ്റ് സംവിധാനം വരുന്നു
https://malayalam.oneindia.com/nri/bahrain-launches-more-flexible-work-permits-157712.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മനാമ: ബഹ്റൈനിലെത്തുന്ന തൊഴിലാളികള്ക്ക് ഫ്ളക്സിബിള് പെര്മിറ്റ് സംവിധാനം ഏര്പ്പെടുത്തുമെന്ന് റിപ്പോര്ട്ട്.ഒരു തൊഴിലുടമയ്ക്ക് തൊഴിലാളികള് അല്ലാത്തവരെ ജോലിയ്ക്ക് വയ്ക്കാന് കഴിയുന്ന സംവിധാനമാണ് ഫ് ളക്സിബിള് പെര്മിറ്റ് സംവിധാനം.ബഹ് റൈന് തൊഴില് മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പുകള് പുറത്തുവിട്ടത്.ഇതോടെ പ്രൊഫഷണല് ലൈസന്സ് ആവശ്യമില്ലാത്ത തസ്തികകളിലേക്ക് തൊഴിലുടമകള്ക്ക് ആളുകളെ തിരഞ്ഞെടുത്ത് താല്ക്കാലികമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യവും ഈ സംവിധാനം നല്കുന്നു.ഈ സംവിധാനം വരുന്നതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില് രണ്ട് വര്ഷം ജോലി ചെയ്യുന്നതിനും അതിന് ശേഷം ജോലിയ്ക്കായി മറ്റ് തൊഴിലുടമകളെ സമീപിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.ഒക്ടോബര് ഒന്നുമുതല് പുതിയ സംവിധാനം നിലവില് വരുമെന്നായിരുന്നു തൊഴില് മന്ത്രാലയം അറിയിച്ചത്.എന്നാല് ഇത് സംബന്ധിച്ച ലേബര് മാര്ക്കറ്റ് അതോറിറ്റിയുടെ പ്രഖ്യാപനം ഉടന് ഉണ്ടാവുമെന്നാണ് സൂചന.പെര്മിറ്റ് അവസാനിക്കുന്നതിന് 180 ദിവസം മുമ്പ് പുതുക്കിയിരിക്കണെമന്ന നിര്ദ്ദേശവും ഇതിനൊപ്പം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.എന്നാല് റണ് എവേ കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളവര്, കുറ്റവാളികള് എന്നിവര്ക്ക് ഫ്ളക്സിബില് പെര്മിറ്റ് ലഭിക്കുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കില്ല.200 ദിനാറാണ് പെര്മിറ്റിനുള്ള അപേക്ഷാ ഫീസായി ഈടാക്കുക.ഇതിന് പുറമേ ഓരോ മാസത്തിന്റെയും അവസാനം 30 ദിനാറും തൊഴിലാളികളില് നിന്ന് ഈടാക്കുകയും ചെയ്യും.പദ്ധതി നിലവില് വരുന്നതോടെ സ്വകാര്യ മേഖലയിലെ അനധികൃത തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാവുമെന്നും കരുതുന്നു ### Headline : ബഹ്റൈന്: ഒരേ തൊഴിലുടമയെ ആശ്രയിക്കേണ്ട,തൊഴിലാളികള്ക്ക് ഫ്ളക്സിബിള് പെര്മിറ്റ് സംവിധാനം വരുന്നു
408
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതി ഫാദർ തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി കളർകോട് വേണുഗോപാൽ കോടതിയിൽ മൊഴി നല്കി.ളോഹയ്ക്കുള്ളിൽ താൻ പച്ച മനുഷ്യനാണെന്ന് തോമസ് കൊട്ടൂർ തന്നോട് പറഞ്ഞു.പ്രതികളുടെ നുണപരിശോധനാ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലൻ നായർ കോടതിയിൽ മൊഴി നൽകി.ഫാ.തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പാണ് ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചുവരുത്തിയെന്നാണ് ഏഴാം സാക്ഷിയായ വേണുഗോപാലൻ നായരുടെ മൊഴി.കേസിന്റെ കാര്യങ്ങള് ബിഷപ്പ് ഹൗസിൽ വച്ച് സംസാരിക്കവേ ഫാ.തോമസ് കോട്ടൂർ കരച്ചിലിന്റെ വക്കോളമെത്തിയെന്നാണ് സാക്ഷി മൊഴി.സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതി, സഭയുടെ മാനം കാക്കാൻ ഇപ്പോള് സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും സാക്ഷിമൊഴി.ഫാ.തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും ഭാര്യാ- ഭർത്താക്കൻമാരെപ്പോലെയാണ് ജീവിച്ചിരുന്നതെന്ന് ജോസ് പുതൃക്കയിൽ പറഞ്ഞിരുവെന്നും വേണുഗോപാൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പറഞ്ഞു.ഹൈക്കോടതിയെ സമീപിക്കാൻ അയ്യായിരം രൂപ ബിഷപ്പ് ഹൗസിൽ വച്ച് തന്നു.രണ്ടാമതൊരിക്കൽ ബിഷപ്പ് ഹൗസിൽ ചെന്നപ്പോള് ഫാ.തോമസ് കോട്ടൂർ തീർത്തും പരിഭ്രാന്തനായിരുന്നുവെന്നും സാക്ഷി മൊഴി നൽകി.കേസിൽ ഏഴാം സാക്ഷിയാണ് സാമൂഹ്യ പ്രവർത്തകനായ കളർകോട് വേണുഗോപാൽ.സംഭവ ദിവസം ഫാദർ തോമസ് കോട്ടൂരിനെ കോൺവെന്റിൽ കണ്ടുവെന്ന് കേസിലെ മുഖ്യസാക്ഷിയായ രാജു നേരത്തെ മൊഴി നൽകിയിരുന്നു.തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്
സിസ്റ്റര് അഭയ കൊലക്കേസ്; പ്രതികള് കുറ്റസമ്മതം നടത്തിയിരുന്നതായി സാക്ഷി മൊഴി
https://www.malayalamexpress.in/archives/789965/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതി ഫാദർ തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി കളർകോട് വേണുഗോപാൽ കോടതിയിൽ മൊഴി നല്കി.ളോഹയ്ക്കുള്ളിൽ താൻ പച്ച മനുഷ്യനാണെന്ന് തോമസ് കൊട്ടൂർ തന്നോട് പറഞ്ഞു.പ്രതികളുടെ നുണപരിശോധനാ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലൻ നായർ കോടതിയിൽ മൊഴി നൽകി.ഫാ.തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ആറുമാസം മുമ്പാണ് ബിഷപ്പ് ഹൗസിലേക്ക് തന്നെ വിളിച്ചുവരുത്തിയെന്നാണ് ഏഴാം സാക്ഷിയായ വേണുഗോപാലൻ നായരുടെ മൊഴി.കേസിന്റെ കാര്യങ്ങള് ബിഷപ്പ് ഹൗസിൽ വച്ച് സംസാരിക്കവേ ഫാ.തോമസ് കോട്ടൂർ കരച്ചിലിന്റെ വക്കോളമെത്തിയെന്നാണ് സാക്ഷി മൊഴി.സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച പ്രതി, സഭയുടെ മാനം കാക്കാൻ ഇപ്പോള് സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും സാക്ഷിമൊഴി.ഫാ.തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും ഭാര്യാ- ഭർത്താക്കൻമാരെപ്പോലെയാണ് ജീവിച്ചിരുന്നതെന്ന് ജോസ് പുതൃക്കയിൽ പറഞ്ഞിരുവെന്നും വേണുഗോപാൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പറഞ്ഞു.ഹൈക്കോടതിയെ സമീപിക്കാൻ അയ്യായിരം രൂപ ബിഷപ്പ് ഹൗസിൽ വച്ച് തന്നു.രണ്ടാമതൊരിക്കൽ ബിഷപ്പ് ഹൗസിൽ ചെന്നപ്പോള് ഫാ.തോമസ് കോട്ടൂർ തീർത്തും പരിഭ്രാന്തനായിരുന്നുവെന്നും സാക്ഷി മൊഴി നൽകി.കേസിൽ ഏഴാം സാക്ഷിയാണ് സാമൂഹ്യ പ്രവർത്തകനായ കളർകോട് വേണുഗോപാൽ.സംഭവ ദിവസം ഫാദർ തോമസ് കോട്ടൂരിനെ കോൺവെന്റിൽ കണ്ടുവെന്ന് കേസിലെ മുഖ്യസാക്ഷിയായ രാജു നേരത്തെ മൊഴി നൽകിയിരുന്നു.തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത് ### Headline : സിസ്റ്റര് അഭയ കൊലക്കേസ്; പ്രതികള് കുറ്റസമ്മതം നടത്തിയിരുന്നതായി സാക്ഷി മൊഴി
409
പ്രവാസി പുനരധിവാസ പദ്ധതിയിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ യുകോ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ പത്തിന് മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചുരുങ്ങിയത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തും.അർഹരായവർക്ക് തൽസമയം വായ്പ നിബന്ധനകളോടെ അനുവദിക്കും.സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിലേക്ക്..ൽ ഫീൽഡിൽ അവശ്യരേഖകളായ പാസ്പോർട്ട്, പദ്ധതി വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും, പകർപ്പും, മൂന്നു പാസ്പോർട്ട് സൈസ്സ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.കൂടുതൽ വിവരങ്ങൾക്ക്: 0471-2770581, സി.എം.ഡി സഹായ കേന്ദ്രം (04712329738), നോർക്ക റൂട്ട്സ് ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം
നോർക്ക പുനരധിവാസപദ്ധതി: ഫീൽഡ് ക്യാമ്പ് 20 ന്
https://www.malayalamexpress.in/archives/1059255/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പ്രവാസി പുനരധിവാസ പദ്ധതിയിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ യുകോ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ പത്തിന് മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചുരുങ്ങിയത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തും.അർഹരായവർക്ക് തൽസമയം വായ്പ നിബന്ധനകളോടെ അനുവദിക്കും.സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിലേക്ക്..ൽ ഫീൽഡിൽ അവശ്യരേഖകളായ പാസ്പോർട്ട്, പദ്ധതി വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും, പകർപ്പും, മൂന്നു പാസ്പോർട്ട് സൈസ്സ് ഫോട്ടോയും ക്യാമ്പ് ദിവസം കൊണ്ടുവരണം.കൂടുതൽ വിവരങ്ങൾക്ക്: 0471-2770581, സി.എം.ഡി സഹായ കേന്ദ്രം (04712329738), നോർക്ക റൂട്ട്സ് ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം ### Headline : നോർക്ക പുനരധിവാസപദ്ധതി: ഫീൽഡ് ക്യാമ്പ് 20 ന്
410
കൊൽക്കത്ത: ബംഗാളിൽ മമത സർക്കാർ ഒരു വർഷം അധികാരത്തിൽ തുടരില്ലെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ.തണമൂൽ കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.തമ്മിലടിയാണ് പാർട്ടിക്കുള്ളിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.പോലീസിന്റെയും സിഐഡികളുടെയും സഹായത്താലാണെന്നും അദ്ദേഹം ആരോപിച്ചു.'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ! ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മിന്നുന്ന പ്രകടനമാണ് ബംഗാളിൽ കാഴ്ചവെച്ചത്.42 ലോക്സഭ സീീറ്റിൽ 18 സീറ്റുകളിലും ബിജെപി വിജയിച്ച് കയറി.22 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസിന് ലഭിച്ചിരുന്നത്.പിന്നാലെ തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു.പശ്ചിമബംഗാളില് തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല് എംഎല്എമാര് പാര്ട്ടിവിടുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണ വേളയില് നരേന്ദ്രമോദി മുന്നറിയിപ്പു നല്കിയിരുന്നു.40 എംഎല്എമാര് ബിജെപിയുമായി ബന്ധം പുലര്ത്തുന്നുണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം.മൂന്ന് എംഎൽഎമാരും അറുപുതിനടുത്ത് കൗൺസിലർമാരും ബിജെപിയിൽ ചേർന്നെന്നാണ് റിപ്പോർട്ടുകൾ.ലബ്പൂര് എംഎല്എയായ മുനീറുല് ഇസ്ലാമാണ് അവസാനമായി ബിജെപി അംഗത്വമെടുത്തത്.ഇയാള്ക്കൊപ്പം മൂന്നു തൃണമൂല് നേതാക്കള്ക്കൂടി ബിജെപിയിലേക്ക് ചേര്ന്നിട്ടുണ്ട്.ഗദാധര് ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാല്, നിമയ് ദാസ് എന്നിവരാണ് പാര്ട്ടി വിട്ടത്.ബംഗാളിന്റെ ചുമതലയുള്ള കൈലാശ് വിജയ് വര്ഗീയയുടെ സാന്നിധ്യത്തിലാണ് ഇവര് ബിജെപി അംഗത്വമെടുത്തത്
മമത ഒരു വർഷം തികയ്ക്കില്ല, തൃണമൂലിൽ പൊട്ടിത്തെറി, സർക്കാർ മുന്നോട്ട് പോകുന്നത് പോലീന്റെ സഹായത്താൽ
https://malayalam.oneindia.com/news/india/mamata-government-will-fall-down-within-one-year-says-rahul-sinha-226582.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊൽക്കത്ത: ബംഗാളിൽ മമത സർക്കാർ ഒരു വർഷം അധികാരത്തിൽ തുടരില്ലെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ.തണമൂൽ കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.തമ്മിലടിയാണ് പാർട്ടിക്കുള്ളിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.പോലീസിന്റെയും സിഐഡികളുടെയും സഹായത്താലാണെന്നും അദ്ദേഹം ആരോപിച്ചു.'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ! ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മിന്നുന്ന പ്രകടനമാണ് ബംഗാളിൽ കാഴ്ചവെച്ചത്.42 ലോക്സഭ സീീറ്റിൽ 18 സീറ്റുകളിലും ബിജെപി വിജയിച്ച് കയറി.22 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസിന് ലഭിച്ചിരുന്നത്.പിന്നാലെ തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു.പശ്ചിമബംഗാളില് തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല് എംഎല്എമാര് പാര്ട്ടിവിടുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണ വേളയില് നരേന്ദ്രമോദി മുന്നറിയിപ്പു നല്കിയിരുന്നു.40 എംഎല്എമാര് ബിജെപിയുമായി ബന്ധം പുലര്ത്തുന്നുണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം.മൂന്ന് എംഎൽഎമാരും അറുപുതിനടുത്ത് കൗൺസിലർമാരും ബിജെപിയിൽ ചേർന്നെന്നാണ് റിപ്പോർട്ടുകൾ.ലബ്പൂര് എംഎല്എയായ മുനീറുല് ഇസ്ലാമാണ് അവസാനമായി ബിജെപി അംഗത്വമെടുത്തത്.ഇയാള്ക്കൊപ്പം മൂന്നു തൃണമൂല് നേതാക്കള്ക്കൂടി ബിജെപിയിലേക്ക് ചേര്ന്നിട്ടുണ്ട്.ഗദാധര് ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാല്, നിമയ് ദാസ് എന്നിവരാണ് പാര്ട്ടി വിട്ടത്.ബംഗാളിന്റെ ചുമതലയുള്ള കൈലാശ് വിജയ് വര്ഗീയയുടെ സാന്നിധ്യത്തിലാണ് ഇവര് ബിജെപി അംഗത്വമെടുത്തത് ### Headline : മമത ഒരു വർഷം തികയ്ക്കില്ല, തൃണമൂലിൽ പൊട്ടിത്തെറി, സർക്കാർ മുന്നോട്ട് പോകുന്നത് പോലീന്റെ സഹായത്താൽ
411
ദില്ലി: മുൻ രാജ്യസഭാ എംപിമാർക്ക് സർക്കാർ ബംഗ്ലാവ് ഒഴിയാനുള്ള നിർദേശവുമായി കേന്ദ്രസർക്കാർ.പ്രധാനമായും ല്യൂട്ടെൺസ് സോണിലെ ബംഗ്ലാവുകൾ ഒഴിയാനാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.പദവി നഷ്ടമായിട്ടും അധികകാലം താമസിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന.സർക്കാർ ബംഗ്ലാവുകൾ ഒഴിയാൻ ഏഴ് ദിവസത്തെ സമയമാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്.എന്നാൽ മൂന്ന് ദിവസത്തിനകം വൈദ്യുതിയും വെള്ളവും വിഛേദിക്കുമെന്നും ഹൌസിംഗ് കമ്മറ്റി ചെയർമാൻ സി ആർ പാട്ടീൽ തിങ്കളാഴ്ച വ്യക്കമാക്കി.പുത്തുമലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ആകെ 12 പേർ, ഇനി കണ്ടെത്തേണ്ടത് 5 പേരെ ഇതുവരെ 200 ത്തോളം മുൻ എംപിമാരാണ് ദില്ലി ല്യൂട്ടണിലെ സർക്കാർ ബംഗ്ലാവ് ഒഴിയാത്തതായി ഉള്ളത്.16ാമത് ലോക്സഭ പിരിച്ചുവിട്ട് രണ്ട് മാസത്തിന് ശേഷവും ബംഗ്ലാവ് ഒഴിയാത്തവർക്കാണ് നിർദേശം ബാധകമാകുകെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.പാർലമെന്റിന്റെ പുതിയ സെഷൻ ആരംഭിച്ചതോടെ താമസസൌകര്യം കണ്ടെത്തുന്നതിൽ വെല്ലുവിളികളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തിന് മുതിർന്നത്.വിവിധ മണ്ഡലങ്ങളിൽ നിന്നെത്തിയ എംപിമാരുടെ താമസകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിൽ വ്യക്തമാക്കി.നിലവിൽ പലയിടങ്ങളിലും മെച്ചപ്പെട്ട സൌകര്യങ്ങളില്ലെന്നും ഇത് പരിഷ്കരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു.ലോക്സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം ഓദ്യോഗിക ബംഗ്ലാവുകൾ ഒഴിയണമെന്നാണ് ചട്ടം.മെയ് 25ന് ലോക്സഭ പിരിച്ചുവിട്ടതോടെ ജൂൺ 25ന് തന്നെ എംപിമാർ ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കേണ്ടതാണ്
സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിയണം: മുൻ എംപിമാർക്ക് കേന്ദ്രനിർദേശം, ഏഴ് ദിവസത്തെ സമയം മാത്രം
https://malayalam.oneindia.com/news/india/ex-mps-asked-to-vacate-government-beglaws-within7-days-232197.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മുൻ രാജ്യസഭാ എംപിമാർക്ക് സർക്കാർ ബംഗ്ലാവ് ഒഴിയാനുള്ള നിർദേശവുമായി കേന്ദ്രസർക്കാർ.പ്രധാനമായും ല്യൂട്ടെൺസ് സോണിലെ ബംഗ്ലാവുകൾ ഒഴിയാനാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.പദവി നഷ്ടമായിട്ടും അധികകാലം താമസിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന.സർക്കാർ ബംഗ്ലാവുകൾ ഒഴിയാൻ ഏഴ് ദിവസത്തെ സമയമാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്.എന്നാൽ മൂന്ന് ദിവസത്തിനകം വൈദ്യുതിയും വെള്ളവും വിഛേദിക്കുമെന്നും ഹൌസിംഗ് കമ്മറ്റി ചെയർമാൻ സി ആർ പാട്ടീൽ തിങ്കളാഴ്ച വ്യക്കമാക്കി.പുത്തുമലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ആകെ 12 പേർ, ഇനി കണ്ടെത്തേണ്ടത് 5 പേരെ ഇതുവരെ 200 ത്തോളം മുൻ എംപിമാരാണ് ദില്ലി ല്യൂട്ടണിലെ സർക്കാർ ബംഗ്ലാവ് ഒഴിയാത്തതായി ഉള്ളത്.16ാമത് ലോക്സഭ പിരിച്ചുവിട്ട് രണ്ട് മാസത്തിന് ശേഷവും ബംഗ്ലാവ് ഒഴിയാത്തവർക്കാണ് നിർദേശം ബാധകമാകുകെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.പാർലമെന്റിന്റെ പുതിയ സെഷൻ ആരംഭിച്ചതോടെ താമസസൌകര്യം കണ്ടെത്തുന്നതിൽ വെല്ലുവിളികളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തിന് മുതിർന്നത്.വിവിധ മണ്ഡലങ്ങളിൽ നിന്നെത്തിയ എംപിമാരുടെ താമസകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിൽ വ്യക്തമാക്കി.നിലവിൽ പലയിടങ്ങളിലും മെച്ചപ്പെട്ട സൌകര്യങ്ങളില്ലെന്നും ഇത് പരിഷ്കരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു.ലോക്സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം ഓദ്യോഗിക ബംഗ്ലാവുകൾ ഒഴിയണമെന്നാണ് ചട്ടം.മെയ് 25ന് ലോക്സഭ പിരിച്ചുവിട്ടതോടെ ജൂൺ 25ന് തന്നെ എംപിമാർ ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കേണ്ടതാണ് ### Headline : സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിയണം: മുൻ എംപിമാർക്ക് കേന്ദ്രനിർദേശം, ഏഴ് ദിവസത്തെ സമയം മാത്രം
412
തൃശൂര്: കേരളത്തില് പുതിയ വൈറസ് ബാധിതരില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.1793 പേരാണ് ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.തൃശൂര് ജില്ലയില് മാത്രം 155 പേര് നിരീക്ഷണത്തിലാണ്.നിലവില് രോഗ ലക്ഷണങ്ങള് കാണിച്ച 22 പേരെ ആശുപത്രിയില് നിരീക്ഷിണത്തിലാണ്.ഇതുവരെ കിട്ടിയതില് 23 ഫലങ്ങളും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.തൃശൂരില് നിന്നും അഞ്ച് സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കൊറോണ വൈറസ് ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി.39 സാമ്പിളുകളാണ് പൂനെ നാഷനൽ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്.ഇതിലൊന്ന് പോസിറ്റീവ് കേസ് വീണ്ടും പരിശോധിക്കാനുള്ളതാണ്.അതിന്റെ ഫലം കിട്ടിയില്ല.24 പേരുടെ ഫലം ലഭിച്ചതിൽ ഒന്നൊഴികെ എല്ലാം നെഗറ്റീവ് ആണ്.ഇത് ആശ്വാസകരമാണ്.എന്നാൽ, 14 ദിവസത്തെ ഇൻക്യുബേഷൻ പിരിയഡ് കഴിയാതെ പുതുതായി വന്ന ആരിലെങ്കിലും കൊറോണ വൈറസ് ഉണ്ടോയെന്ന് പറയാനാവില്ല.അതുകൊണ്ട് 28 ദിവസത്തെ സൂക്ഷ്മനിരീക്ഷണം തുടരും.കൊറോണ വൈറസ് ബാധിച്ചതിനെ തുടര്ന്ന് തൃശൂര് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുന്ന വിദ്യാര്ത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.കൊറോണ സ്ഥിരീകരിച്ച പെണ്കുട്ടിയുമായി ഇടപഴകിയ കൂടുതല് പേരെയും ഇപ്പോള് നിരീക്ഷിച്ചു വരികയാണ്.ചൈനയില് നിന്നെത്തിയ വിദ്യാര്ത്ഥിനിയെ പത്തനംതിട്ട ജനറല് ആശുപത്രിയില് ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിച്ചു.വിദ്യാര്ത്ഥിനിയുടെ സ്രവ സാംപിളുകള് പൂണെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.ആൻറി മൈക്രോബിയൽ പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും ആരോഗ്യ വകുപ്പും ചേർന്ന് സംഘടിപ്പിച്ച യോഗം എറണാകുളത്ത് ഉണ്ടായിരുന്നു.അതിൽ പങ്കെടുത്ത ഏഴ് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ കൊറോണയ്ക്കെതിരെ കേരളം നടത്തുന്ന നിരീക്ഷണ, ശുശ്രൂഷാ പ്രവർത്തനങ്ങൾ ആശ്വാസകരമാണെന്ന് പറഞ്ഞതായി മന്ത്രി അറിയിച്ചു.ഫ്ളോ റി ഡ യി ൽ പ ള്ളി ക്ക് സ മീ പം വെ ടി വ യ്പ്; ര ണ്ടു പേ ർ കൊ ല്ല പ്പെ ട്ടു
കൊറോണ വൈറസ് : സംസ്ഥാനത്ത് 1793 പേര് നിരീക്ഷണത്തില്
https://www.malayalamexpress.in/archives/1042821/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: കേരളത്തില് പുതിയ വൈറസ് ബാധിതരില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.1793 പേരാണ് ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.തൃശൂര് ജില്ലയില് മാത്രം 155 പേര് നിരീക്ഷണത്തിലാണ്.നിലവില് രോഗ ലക്ഷണങ്ങള് കാണിച്ച 22 പേരെ ആശുപത്രിയില് നിരീക്ഷിണത്തിലാണ്.ഇതുവരെ കിട്ടിയതില് 23 ഫലങ്ങളും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.തൃശൂരില് നിന്നും അഞ്ച് സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കൊറോണ വൈറസ് ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി.39 സാമ്പിളുകളാണ് പൂനെ നാഷനൽ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്.ഇതിലൊന്ന് പോസിറ്റീവ് കേസ് വീണ്ടും പരിശോധിക്കാനുള്ളതാണ്.അതിന്റെ ഫലം കിട്ടിയില്ല.24 പേരുടെ ഫലം ലഭിച്ചതിൽ ഒന്നൊഴികെ എല്ലാം നെഗറ്റീവ് ആണ്.ഇത് ആശ്വാസകരമാണ്.എന്നാൽ, 14 ദിവസത്തെ ഇൻക്യുബേഷൻ പിരിയഡ് കഴിയാതെ പുതുതായി വന്ന ആരിലെങ്കിലും കൊറോണ വൈറസ് ഉണ്ടോയെന്ന് പറയാനാവില്ല.അതുകൊണ്ട് 28 ദിവസത്തെ സൂക്ഷ്മനിരീക്ഷണം തുടരും.കൊറോണ വൈറസ് ബാധിച്ചതിനെ തുടര്ന്ന് തൃശൂര് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുന്ന വിദ്യാര്ത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.കൊറോണ സ്ഥിരീകരിച്ച പെണ്കുട്ടിയുമായി ഇടപഴകിയ കൂടുതല് പേരെയും ഇപ്പോള് നിരീക്ഷിച്ചു വരികയാണ്.ചൈനയില് നിന്നെത്തിയ വിദ്യാര്ത്ഥിനിയെ പത്തനംതിട്ട ജനറല് ആശുപത്രിയില് ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിച്ചു.വിദ്യാര്ത്ഥിനിയുടെ സ്രവ സാംപിളുകള് പൂണെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.ആൻറി മൈക്രോബിയൽ പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും ആരോഗ്യ വകുപ്പും ചേർന്ന് സംഘടിപ്പിച്ച യോഗം എറണാകുളത്ത് ഉണ്ടായിരുന്നു.അതിൽ പങ്കെടുത്ത ഏഴ് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ കൊറോണയ്ക്കെതിരെ കേരളം നടത്തുന്ന നിരീക്ഷണ, ശുശ്രൂഷാ പ്രവർത്തനങ്ങൾ ആശ്വാസകരമാണെന്ന് പറഞ്ഞതായി മന്ത്രി അറിയിച്ചു.ഫ്ളോ റി ഡ യി ൽ പ ള്ളി ക്ക് സ മീ പം വെ ടി വ യ്പ്; ര ണ്ടു പേ ർ കൊ ല്ല പ്പെ ട്ടു ### Headline : കൊറോണ വൈറസ് : സംസ്ഥാനത്ത് 1793 പേര് നിരീക്ഷണത്തില്
413
ടത്തില് പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില് നിന്ന് എടുത്ത് മാറ്റി തറയില് കിടത്തിയത്.തിരുവനന്തപുരം: സര്വ്വേ ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ച സംഭവത്തില് നിര്ണായക സാക്ഷി മൊഴി.അപകടം നടക്കുമ്പോള് കാര് ഓടിച്ചത് ശ്രീറാം തന്നെ ആണെന്നാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്മാരായ ഷഫീക്ക്, മണികുട്ടന് എന്നിവര് വെളിപ്പെടുത്തിയിരിക്കുന്നത്.അമിത വേഗത്തില് എത്തിയ ശ്രീറാമിന്റെ കാര് റോഡില് നിന്ന് തെന്നിമാറി കെഎം ബഷീര് സഞ്ചരിച്ച ബൈക്കിന് പുറകില് ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു.അപകടത്തില് പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില് നിന്ന് എടുത്ത് മാറ്റി തറയില് കിടത്തിയത്.തുടര്ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചതെന്നും ഓട്ടോ ഡ്രൈവറായ ഷഫീക്ക് നല്കിയ മൊഴി.വെള്ളയമ്പലത്തില് നിന്നും വരികയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേഗത കണ്ട് താന് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം അപകടം നടക്കുമ്പോള് ശ്രീറാം തന്നെയാണ് കാര് ഓടിച്ചത് എന്നാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടനും പറഞ്ഞിരിക്കുന്നത്.കാര് അമിത വേഗതയിലായിരുന്നുവെന്നും ശ്രീറാം മദ്യലഹരിയില് ആയിരുന്നുവെന്നും മണികുട്ടന് വ്യക്തമാക്കി.വൈദ്യ പരിശോധനയില് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇന്ന് പുലര്ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്.അപകടത്തില് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീറാണ് മരിച്ചത്
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ച സംഭവം; വണ്ടി ഓടിച്ചത് ശ്രീറാം തന്നെ, നിര്ണായക സാക്ഷി മൊഴി
https://bignewskerala.com/2019/08/03/accident-auto-driver-statement/44459/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ടത്തില് പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില് നിന്ന് എടുത്ത് മാറ്റി തറയില് കിടത്തിയത്.തിരുവനന്തപുരം: സര്വ്വേ ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ച സംഭവത്തില് നിര്ണായക സാക്ഷി മൊഴി.അപകടം നടക്കുമ്പോള് കാര് ഓടിച്ചത് ശ്രീറാം തന്നെ ആണെന്നാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്മാരായ ഷഫീക്ക്, മണികുട്ടന് എന്നിവര് വെളിപ്പെടുത്തിയിരിക്കുന്നത്.അമിത വേഗത്തില് എത്തിയ ശ്രീറാമിന്റെ കാര് റോഡില് നിന്ന് തെന്നിമാറി കെഎം ബഷീര് സഞ്ചരിച്ച ബൈക്കിന് പുറകില് ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു.അപകടത്തില് പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില് നിന്ന് എടുത്ത് മാറ്റി തറയില് കിടത്തിയത്.തുടര്ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചതെന്നും ഓട്ടോ ഡ്രൈവറായ ഷഫീക്ക് നല്കിയ മൊഴി.വെള്ളയമ്പലത്തില് നിന്നും വരികയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേഗത കണ്ട് താന് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം അപകടം നടക്കുമ്പോള് ശ്രീറാം തന്നെയാണ് കാര് ഓടിച്ചത് എന്നാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടനും പറഞ്ഞിരിക്കുന്നത്.കാര് അമിത വേഗതയിലായിരുന്നുവെന്നും ശ്രീറാം മദ്യലഹരിയില് ആയിരുന്നുവെന്നും മണികുട്ടന് വ്യക്തമാക്കി.വൈദ്യ പരിശോധനയില് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇന്ന് പുലര്ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്.അപകടത്തില് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീറാണ് മരിച്ചത് ### Headline : ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ച സംഭവം; വണ്ടി ഓടിച്ചത് ശ്രീറാം തന്നെ, നിര്ണായക സാക്ഷി മൊഴി
414
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നതിനാലാണ് കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.വരുന്ന മണിക്കൂറുകളിൽ ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ട്.ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി?; നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു ഒന്നാം തീയതി വൈകിട്ടോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.വെള്ളിയാഴ്ച വരെ സംസ്ഥാന വ്യാപകമായി കനത്ത മഴയും കാറ്റും ഉണ്ടായേക്കും.മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത.80 മുതൽ 90 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.തിരുവനന്തപുരത്തിന് 220 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദം.മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.കടലിൽ പോയവർ അടിയന്തരമായി തിരിച്ചെത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശൂരും പാലക്കാടും യെല്ലോ അലേർട്ട് നിലവിലുണ്ട്.ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലേർട്ടാണ്.പൊതു ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു
ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും ജാഗ്രത
https://malayalam.oneindia.com/news/kerala/kerala-rain-updates-heavy-rain-and-cyclone-may-hit-kerala-236085.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നതിനാലാണ് കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.വരുന്ന മണിക്കൂറുകളിൽ ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ട്.ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി?; നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു ഒന്നാം തീയതി വൈകിട്ടോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.വെള്ളിയാഴ്ച വരെ സംസ്ഥാന വ്യാപകമായി കനത്ത മഴയും കാറ്റും ഉണ്ടായേക്കും.മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത.80 മുതൽ 90 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.തിരുവനന്തപുരത്തിന് 220 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദം.മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.കടലിൽ പോയവർ അടിയന്തരമായി തിരിച്ചെത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശൂരും പാലക്കാടും യെല്ലോ അലേർട്ട് നിലവിലുണ്ട്.ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലേർട്ടാണ്.പൊതു ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു ### Headline : ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും ജാഗ്രത
415
ഫ്ലോറിഡ : ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ വൈസ് പ്രസിഡന്റ് റെജി ചെറിയാന്റെ അകാലനിര്യാണത്തിൽ ഫോമാ സൺ ഷൈൻ റീജിയൺ അനുശോചനം രേഖപ്പെടുത്തി.ഫോമായുടെ നെടുംതൂണായി പ്രവർത്തിക്കുക എന്നുള്ളത് മാത്രമല്ല, എല്ലാവരുടെയും മനസിൽ ചിരപ്രതിഷ്ഠനേടുവാനും അതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരു നിറ സാന്നിധ്യമാകുവാനും റെജി ചെറിയാനു സാധിച്ചിരുന്നു എന്ന് റീജിയൺ വൈസ് പ്രസിഡന്റ് ശ്രീ.ബിജു തോണിക്കടവിലിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.അമേരിക്കൻ മലയാളികൾക്ക് വളരെ സുപരിചിതനായ ഇദ്ദേഹത്തിന്റെ വേർപാട് അമേരിക്കൻ മലയാളികൾക്കും, ഫോമായ്ക്കും ഒരു തീരാനഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.റെജി ചെറിയാന്റെ പേരിൽ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫണ്ട് റെയിസിംഗിന്, ഫോമാ സൺ ഷൈൻ റീജിയൺന്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.റീജിയൺ വൈസ് പ്രസിഡന്റ് ശ്രീ.ബിജു തോണിക്കടവിലിന്റെ അദ്ധക്ഷതയിൽ കൂടിയ യോഗത്തിൽ റീജിയണിലെ എല്ലാ അംഗ സംഘടനകളിൽ നിന്നുമായി നാൽപ്പതിൽ അധികം ആളുകൾ പങ്കുചേർന്നു.ഈ അനുശോചനായോഗത്തിൽ സംസാരിച്ച എല്ലാവരും റെജി ചെറിയാനെ കുറിച്ചുള്ള നല്ല ഓർമ്മകൾ അയവിറക്കി.സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി നാഷണൽ കമ്മിറ്റി അംഗംങ്ങളായ നോയൽ മാത്യു, പലോസ് കുയിലാടൻ , നാഷണൽ വുമൺ കമ്മിറ്റി അംഗമായാ അനു ഉല്ലാസ് , റീജിയൺ ജനറൽ കൺവീനർ ജോമോൻ തെക്കേതൊട്ടിയിൽ, റീജിയൺ സെക്രട്ടറി സോണി കണ്ണോട്ടുതറ, റീജിയൺ പി, ആർ, ഓ അശോക് പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.ഗോള് കീപ്പര്മാര്ക്കും പ്രത്യേക ബാലണ് ഡിയോര് പുരസ്കാരം അവതരിപ്പിക്കാന് സംഘാടകര്
റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമാ സൺഷൈൻ റീജിയൺ അനുശോചിച്ചു
https://www.malayalamexpress.in/archives/818171/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഫ്ലോറിഡ : ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ വൈസ് പ്രസിഡന്റ് റെജി ചെറിയാന്റെ അകാലനിര്യാണത്തിൽ ഫോമാ സൺ ഷൈൻ റീജിയൺ അനുശോചനം രേഖപ്പെടുത്തി.ഫോമായുടെ നെടുംതൂണായി പ്രവർത്തിക്കുക എന്നുള്ളത് മാത്രമല്ല, എല്ലാവരുടെയും മനസിൽ ചിരപ്രതിഷ്ഠനേടുവാനും അതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരു നിറ സാന്നിധ്യമാകുവാനും റെജി ചെറിയാനു സാധിച്ചിരുന്നു എന്ന് റീജിയൺ വൈസ് പ്രസിഡന്റ് ശ്രീ.ബിജു തോണിക്കടവിലിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.അമേരിക്കൻ മലയാളികൾക്ക് വളരെ സുപരിചിതനായ ഇദ്ദേഹത്തിന്റെ വേർപാട് അമേരിക്കൻ മലയാളികൾക്കും, ഫോമായ്ക്കും ഒരു തീരാനഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.റെജി ചെറിയാന്റെ പേരിൽ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫണ്ട് റെയിസിംഗിന്, ഫോമാ സൺ ഷൈൻ റീജിയൺന്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.റീജിയൺ വൈസ് പ്രസിഡന്റ് ശ്രീ.ബിജു തോണിക്കടവിലിന്റെ അദ്ധക്ഷതയിൽ കൂടിയ യോഗത്തിൽ റീജിയണിലെ എല്ലാ അംഗ സംഘടനകളിൽ നിന്നുമായി നാൽപ്പതിൽ അധികം ആളുകൾ പങ്കുചേർന്നു.ഈ അനുശോചനായോഗത്തിൽ സംസാരിച്ച എല്ലാവരും റെജി ചെറിയാനെ കുറിച്ചുള്ള നല്ല ഓർമ്മകൾ അയവിറക്കി.സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി നാഷണൽ കമ്മിറ്റി അംഗംങ്ങളായ നോയൽ മാത്യു, പലോസ് കുയിലാടൻ , നാഷണൽ വുമൺ കമ്മിറ്റി അംഗമായാ അനു ഉല്ലാസ് , റീജിയൺ ജനറൽ കൺവീനർ ജോമോൻ തെക്കേതൊട്ടിയിൽ, റീജിയൺ സെക്രട്ടറി സോണി കണ്ണോട്ടുതറ, റീജിയൺ പി, ആർ, ഓ അശോക് പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.ഗോള് കീപ്പര്മാര്ക്കും പ്രത്യേക ബാലണ് ഡിയോര് പുരസ്കാരം അവതരിപ്പിക്കാന് സംഘാടകര് ### Headline : റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമാ സൺഷൈൻ റീജിയൺ അനുശോചിച്ചു
416
ദില്ലി: പശ്ചിമബംഗാളില് കോണ്ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി.കോണ്ഗ്രസുമായി സഖ്യത്തിന് ഇതുവരെ തീരുമാനിച്ചിട്ടില്ല.സീറ്റ് ചര്ച്ച നടത്തിയിട്ടില്ല.അടവുനയം സംസ്ഥാ അടിസ്ഥാനത്തില് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.ബംഗാൡ തൃണമൂല് കോണ്ഗ്രസ്, ബിജെപി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കാന് ശ്രമിക്കും.രണ്ട് പാര്ട്ടികളെയും തോല്പ്പിക്കുകയാണ് ലക്ഷ്യം.വിജയ സാധ്യത മാത്രമാണ് സ്ഥാനാര്ഥി നിര്ണയത്തില് പരിഗണിക്കുകയെന്നും യെച്ചൂരി പറഞ്ഞു.ബംഗാളില് സിപിഎമ്മുമായി ധാരണയാകാമെന്ന് കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.സഖ്യമുണ്ടാക്കേണ്ട എന്നാണ് കോണ്ഗ്രസിന്റെയും തീരുമാനം.പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകള് ആകാം.ദില്ലിയില് ചേര്ന്ന നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം.സൗദി രാജകുമാരന് ഇന്ത്യയിലെത്തും; 800 പേരടങ്ങുന്ന സംഘവും!! ഇസ്രായേല് പ്രധാനമന്ത്രി യാത്ര മാറ്റി ബംഗാളില് സിപിഎമ്മുമായി ധാരണയുണ്ടാക്കുന്ന കാര്യം കോണ്ഗ്രസ് നേതൃത്വം വിശദമായി ചര്ച്ച ചെയ്തു.നീക്കുപോക്കുകള് സംബന്ധിച്ച് പ്രാദേശിതലത്തില് നേതൃത്വങ്ങള് ചര്ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും യോഗത്തില് തീരുമാനമായി.സിപിഎമ്മുമായി സഖ്യസാധ്യത നിലനില്ക്കുന്നുണ്ടെന്നും എന്നാല് തൃണമൂലുമായി സഖ്യമുണ്ടാക്കില്ലെന്നും പിസിസി അധ്യക്ഷന് സോമേന്ദ്രനാഥ് മിത്ര പറഞ്ഞു.ഫെബ്രുവരി 25നകം മുഴുവന് സംസ്ഥാനങ്ങളിലും സ്ഥാനാര്ഥികളെ കണ്ടെത്തണമെന്ന് രാഹുല് ഗാന്ധി നിര്ദേശിച്ചു.വിശദമായ പട്ടിക 25നകം ഹൈക്കമാന്റിന് നല്കണമെന്നും നിര്ദേശം നല്കി
പശ്ചിമ ബംഗാളില് കോണ്ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം; ധാരണയാകാമെന്ന് കോണ്ഗ്രസ്
https://malayalam.oneindia.com/news/india/congress-alliance-cpm-stands-reveaqls-yechuri-218946.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പശ്ചിമബംഗാളില് കോണ്ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി.കോണ്ഗ്രസുമായി സഖ്യത്തിന് ഇതുവരെ തീരുമാനിച്ചിട്ടില്ല.സീറ്റ് ചര്ച്ച നടത്തിയിട്ടില്ല.അടവുനയം സംസ്ഥാ അടിസ്ഥാനത്തില് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.ബംഗാൡ തൃണമൂല് കോണ്ഗ്രസ്, ബിജെപി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കാന് ശ്രമിക്കും.രണ്ട് പാര്ട്ടികളെയും തോല്പ്പിക്കുകയാണ് ലക്ഷ്യം.വിജയ സാധ്യത മാത്രമാണ് സ്ഥാനാര്ഥി നിര്ണയത്തില് പരിഗണിക്കുകയെന്നും യെച്ചൂരി പറഞ്ഞു.ബംഗാളില് സിപിഎമ്മുമായി ധാരണയാകാമെന്ന് കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.സഖ്യമുണ്ടാക്കേണ്ട എന്നാണ് കോണ്ഗ്രസിന്റെയും തീരുമാനം.പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകള് ആകാം.ദില്ലിയില് ചേര്ന്ന നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം.സൗദി രാജകുമാരന് ഇന്ത്യയിലെത്തും; 800 പേരടങ്ങുന്ന സംഘവും!! ഇസ്രായേല് പ്രധാനമന്ത്രി യാത്ര മാറ്റി ബംഗാളില് സിപിഎമ്മുമായി ധാരണയുണ്ടാക്കുന്ന കാര്യം കോണ്ഗ്രസ് നേതൃത്വം വിശദമായി ചര്ച്ച ചെയ്തു.നീക്കുപോക്കുകള് സംബന്ധിച്ച് പ്രാദേശിതലത്തില് നേതൃത്വങ്ങള് ചര്ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും യോഗത്തില് തീരുമാനമായി.സിപിഎമ്മുമായി സഖ്യസാധ്യത നിലനില്ക്കുന്നുണ്ടെന്നും എന്നാല് തൃണമൂലുമായി സഖ്യമുണ്ടാക്കില്ലെന്നും പിസിസി അധ്യക്ഷന് സോമേന്ദ്രനാഥ് മിത്ര പറഞ്ഞു.ഫെബ്രുവരി 25നകം മുഴുവന് സംസ്ഥാനങ്ങളിലും സ്ഥാനാര്ഥികളെ കണ്ടെത്തണമെന്ന് രാഹുല് ഗാന്ധി നിര്ദേശിച്ചു.വിശദമായ പട്ടിക 25നകം ഹൈക്കമാന്റിന് നല്കണമെന്നും നിര്ദേശം നല്കി ### Headline : പശ്ചിമ ബംഗാളില് കോണ്ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം; ധാരണയാകാമെന്ന് കോണ്ഗ്രസ്
417
ഭോപ്പാല്: ജെഎന്യു ആക്രമണത്തിനിരയായ വിദ്യാര്ത്ഥികള്ക്ക് ഐക്യദാര്ഢ്യവുമായി എത്തിയ ദീപിക പദുക്കോണിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ്.കഴിഞ്ഞ ദിവസം ദീപികയുടെ പുതിയ ചിത്രം ഛപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ ആദരിക്കാന് ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്ക്കാര്.അന്താരാഷ്ട്ര ഇന്ത്യന് ചലച്ചിത്ര അക്കാദമി അവാര്ഡില് വെച്ചാണ് ദീപികയെ ആദരിക്കുന്നത്.ഇതോടെ ബിജെപി പ്രതിഷേധം ഉയര്ത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.ദീപികയ്ക്കെതിരെ ബിജെപി കേന്ദ്രങ്ങള് വിമര്ശനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് പിന്തുണയുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛപ്പാക്കിന് നികുതിയിളവ് നല്കിയത് കോണ്ഗ്രസ് രാഷ്ട്രീയ നീക്കങ്ങള് നടത്തുന്നത് കൊണ്ടാണെന്ന് ബിജെപി ആരോപിച്ചിരുന്നു.ഇതിനെതിരെ വിമര്ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.അതേസമയം സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ഈ അവാര്ഡ് ചടങ്ങ് മധ്യപ്രദേശില് നടക്കുന്നത്.ഭോപ്പാലിലും ഇന്ഡോറിലുമായിട്ടാണ് ഐഐഎഫ്എ അവാര്ഡ് ചടങ്ങുകള് നടക്കുന്നത്.കഴിഞ്ഞ ദിവസമാണ് ദീപികയുടെ ഛപ്പാക്ക് റിലീസായത്.ആസിഡ് ആക്രമണ ഇരയെ കുറിച്ചുള്ള ചിത്രമാണ് ഇത്.വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണിത്.നേരത്തെ ബിജെപി ദീപികയുടെ ചിത്രത്തെ വലിയ രീതിയില് പിന്തുണച്ചിരുന്നു.എന്നാല് ജെഎന്യു സന്ദര്ശനത്തോടെ ദീപികയ്ക്കെതിരെ ഇവര് പ്രചാരണം തുടങ്ങിയിരിക്കുകയാണ്.ചിത്രം ബോയ്ക്കോട്ട് ചെയ്യാനും ആഹ്വാനമുണ്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് ചിത്രത്തെ കുറിച്ച് വലിയ പ്രചാരണങ്ങളൊന്നും നടക്കുന്നില്ല.എന്നാല് ചിത്രത്തെ പ്രോത്സാഹിപ്പിക്കാനാണ് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം.ഉത്തര്പ്രദേശില് സമാജ് വാദി പാര്ട്ടി ഒരു തിയ്യേറ്റര് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ട്.അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ജെഎന്യുവില് എത്തിയതെന്നാണ് ബിജെപിയുടെ വാദം.വെറും പബ്ലിസിറ്റിയാണെന്നും അവര് പറഞ്ഞു
ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്ഗ്രസ്
https://malayalam.oneindia.com/news/india/madhya-pradesh-to-honour-deepika-padukone-at-iifa-240145.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: ജെഎന്യു ആക്രമണത്തിനിരയായ വിദ്യാര്ത്ഥികള്ക്ക് ഐക്യദാര്ഢ്യവുമായി എത്തിയ ദീപിക പദുക്കോണിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ്.കഴിഞ്ഞ ദിവസം ദീപികയുടെ പുതിയ ചിത്രം ഛപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ ആദരിക്കാന് ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്ക്കാര്.അന്താരാഷ്ട്ര ഇന്ത്യന് ചലച്ചിത്ര അക്കാദമി അവാര്ഡില് വെച്ചാണ് ദീപികയെ ആദരിക്കുന്നത്.ഇതോടെ ബിജെപി പ്രതിഷേധം ഉയര്ത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.ദീപികയ്ക്കെതിരെ ബിജെപി കേന്ദ്രങ്ങള് വിമര്ശനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് പിന്തുണയുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഛപ്പാക്കിന് നികുതിയിളവ് നല്കിയത് കോണ്ഗ്രസ് രാഷ്ട്രീയ നീക്കങ്ങള് നടത്തുന്നത് കൊണ്ടാണെന്ന് ബിജെപി ആരോപിച്ചിരുന്നു.ഇതിനെതിരെ വിമര്ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.അതേസമയം സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ഈ അവാര്ഡ് ചടങ്ങ് മധ്യപ്രദേശില് നടക്കുന്നത്.ഭോപ്പാലിലും ഇന്ഡോറിലുമായിട്ടാണ് ഐഐഎഫ്എ അവാര്ഡ് ചടങ്ങുകള് നടക്കുന്നത്.കഴിഞ്ഞ ദിവസമാണ് ദീപികയുടെ ഛപ്പാക്ക് റിലീസായത്.ആസിഡ് ആക്രമണ ഇരയെ കുറിച്ചുള്ള ചിത്രമാണ് ഇത്.വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണിത്.നേരത്തെ ബിജെപി ദീപികയുടെ ചിത്രത്തെ വലിയ രീതിയില് പിന്തുണച്ചിരുന്നു.എന്നാല് ജെഎന്യു സന്ദര്ശനത്തോടെ ദീപികയ്ക്കെതിരെ ഇവര് പ്രചാരണം തുടങ്ങിയിരിക്കുകയാണ്.ചിത്രം ബോയ്ക്കോട്ട് ചെയ്യാനും ആഹ്വാനമുണ്ട്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് ചിത്രത്തെ കുറിച്ച് വലിയ പ്രചാരണങ്ങളൊന്നും നടക്കുന്നില്ല.എന്നാല് ചിത്രത്തെ പ്രോത്സാഹിപ്പിക്കാനാണ് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം.ഉത്തര്പ്രദേശില് സമാജ് വാദി പാര്ട്ടി ഒരു തിയ്യേറ്റര് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ട്.അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ജെഎന്യുവില് എത്തിയതെന്നാണ് ബിജെപിയുടെ വാദം.വെറും പബ്ലിസിറ്റിയാണെന്നും അവര് പറഞ്ഞു ### Headline : ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്ഗ്രസ്
418
വാര്ണര് ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡിസി കോമിക്സ് കഥാപാത്രമായ വണ്ടര് വുമണ് അടിസ്ഥാനമാക്കി റിലീസ് ചെയ്യാനിരിക്കുന്ന അമേരിക്കന് സൂപ്പര്ഹീറോ ചിത്രമാണ് 'ഡബ്ല്യുഡബ്ല്യു 84/ വണ്ടര് വുമണ് 1984'.ചിത്രത്തിന്റെ പുതിയ പോസ്റ്റര് റിലീസ് ചെയ്തു.പാറ്റി ജെങ്കിന്സ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.2017 ലെ വണ്ടര് വുമണിന്റെ തുടര്ച്ചയാണ് ഈ ചിത്രം.ടൈറ്റില് റോളില് ഗാല് ഗാഡോട്ട് എത്തുന്ന ചിത്രത്തില് ക്രിസ് പൈന്, ക്രിസ്റ്റന് വിഗ്, പെഡ്രോ പാസ്കല്, നീല്സണ്, റോബിന് റൈറ്റ് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബാറ്റ്മാന് സൂപ്പര്മാന്: ഡോണ് ഓഫ് ജസ്റ്റിസ് (2016), വണ്ടര് വുമണ്, ജസ്റ്റിസ് ലീഗ് (2017) എന്നിവയ്ക്ക് ശേഷം ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാലാമത്തെ ലൈവ്-ആക്ഷന് തീയറ്റര് ചിത്രമാണിത്.കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ മുഴുനീള ഫീച്ചര് ഫിലിം ആയിരിക്കും ഇത്.ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ മുഴുനീള ഫീച്ചര് ഫിലിം ആയിരിക്കും ഇത്.വണ്ടര് വുമണ് 1984 അമേരിക്കയില് വാര്ണര് ബ്രദേഴ്സ് പിക്ചേഴ്സ് റിയല്ഡി 3 ഡി, ഡോള്ബി സിനിമ, ഐമാക്സ്, ഐമാക്സ് 3 ഡി എന്നിവയില് 2020 ജൂണ് 5 ന് പ്രദർശനത്തിന് എത്തും
വണ്ടര് വുമണ് 1984'; ചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്ത്
https://timeskerala.com/archives/157803
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വാര്ണര് ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡിസി കോമിക്സ് കഥാപാത്രമായ വണ്ടര് വുമണ് അടിസ്ഥാനമാക്കി റിലീസ് ചെയ്യാനിരിക്കുന്ന അമേരിക്കന് സൂപ്പര്ഹീറോ ചിത്രമാണ് 'ഡബ്ല്യുഡബ്ല്യു 84/ വണ്ടര് വുമണ് 1984'.ചിത്രത്തിന്റെ പുതിയ പോസ്റ്റര് റിലീസ് ചെയ്തു.പാറ്റി ജെങ്കിന്സ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.2017 ലെ വണ്ടര് വുമണിന്റെ തുടര്ച്ചയാണ് ഈ ചിത്രം.ടൈറ്റില് റോളില് ഗാല് ഗാഡോട്ട് എത്തുന്ന ചിത്രത്തില് ക്രിസ് പൈന്, ക്രിസ്റ്റന് വിഗ്, പെഡ്രോ പാസ്കല്, നീല്സണ്, റോബിന് റൈറ്റ് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബാറ്റ്മാന് സൂപ്പര്മാന്: ഡോണ് ഓഫ് ജസ്റ്റിസ് (2016), വണ്ടര് വുമണ്, ജസ്റ്റിസ് ലീഗ് (2017) എന്നിവയ്ക്ക് ശേഷം ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാലാമത്തെ ലൈവ്-ആക്ഷന് തീയറ്റര് ചിത്രമാണിത്.കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ മുഴുനീള ഫീച്ചര് ഫിലിം ആയിരിക്കും ഇത്.ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ മുഴുനീള ഫീച്ചര് ഫിലിം ആയിരിക്കും ഇത്.വണ്ടര് വുമണ് 1984 അമേരിക്കയില് വാര്ണര് ബ്രദേഴ്സ് പിക്ചേഴ്സ് റിയല്ഡി 3 ഡി, ഡോള്ബി സിനിമ, ഐമാക്സ്, ഐമാക്സ് 3 ഡി എന്നിവയില് 2020 ജൂണ് 5 ന് പ്രദർശനത്തിന് എത്തും ### Headline : വണ്ടര് വുമണ് 1984'; ചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്ത്
419
കാലിഫോർണിയ: ബലാത്സംഗ ശ്രമത്തിനിടെ യുവതി അക്രമിയുടെ ലിംഗം കടിച്ച് മുറിച്ച ശേഷം രക്ഷപ്പെട്ടു.അമേരിക്കയിലെ സൗത്ത് കലിഫോർണിയയിലാണ് സംഭവം.61കാരനായ അക്രമിയുടെ ലിംഗം കടിച്ച് മുറിച്ച ശേഷം ശേഷം പൂർണനഗ്നയായി ദേഹമാസകലം ചോരയുമായി തെരുവിലൂടെ ഓടിയാണ് യുവതി രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്.സംഭവത്തിൽ യുവതിയുടെ പരാതിയെത്തുടര്ന്ന് ഡെന്നിസ് സ്ലാറ്റൻ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ മുൻപും നിരവധി ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് പോലീസ് പറയുന്നത്.സുഹൃത്തിനെ കാണുന്നതിനായി വഴിയിൽ കാത്ത് നില്ക്കുകയായിരുന്നു യുവതി.ഇതിനിടെ അതുവഴി കാർ ഓടിച്ച് വന്ന സ്ലാറ്റൻ യുവതിയെ കണ്ട് വണ്ടി നിറുത്തി.തുടര്ന്ന് ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു.എന്നാല് യുവതി ഇത് നിഷേധിക്കുകയായിരുന്നു.യുവതി കാറില് കയറാന് തയാറാകാതിരുന്നപ്പോള് അക്രമി കാറിൽ നിന്ന് ഇറങ്ങി പോക്കറ്റിലുണ്ടായിരുന്ന കത്തി കാണിച്ചു കയറിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന് സ്ലാറ്റൻ യുവതിയെ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകായും തന്റെ വീട്ടിൽ കൊണ്ട് പോകുകയും ചെയ്തു.അവിടെ വച്ചാണ് പീഡനശ്രമം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.ബലാത്സംഗശ്രമത്തിനിടെ യുവതി അയാളുടെ ലിംഗം കടിച്ച് മുറിക്കുകയായിരുന്നു.അയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശരീരത്തിൽ കുത്തി പരിക്കേല്പ്പിക്കുകയും ചെയ്തു.ശേഷം യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതി അയൽവാസികളോട് സഹായം അഭ്യർത്ഥിച്ചു.മെൽവിന് ഡ്രൈവിലെ വാഫിൾ ഹൗസിന് സമീപം എത്തിയപ്പോൾ അവിടെത്തെ ജീവനക്കാർ ധരിക്കാനായി വസ്ത്രം നല്കിയെന്നും തുടർന്ന് പൊലീസിെ അറിയിക്കുകയുമായിരുന്നു.സ്ലാറ്റന്റെ വീട്ടിലെത്തിയപ്പോള് അയാള് അബോധവസ്ഥയില് കിടക്കുകയായിരുന്നുവെന്നും ശരീരം മുഴുവനും രക്തമായിരുന്നുവെന്നും പൊലീസ് പറയുന്നു.തീപിടുത്ത മുന്നറിയിപ്പിനെ തുടര്ന്ന് കുവൈത്തിലേക്കുള്ള ഇന്റിഗോ വിമാനം ചെന്നൈ വിമാനത്താവളത്തില് അടിയന്തരമായി തിരിച്ചിറക്കി
ബലാത്സംഗ ശ്രമത്തിനിടെ അക്രമിയുടെ ലിംഗം കടിച്ച് മുറിച്ചു; പൂർണ നഗ്നയായി ദേഹമാസകലം രക്തവുമായി തെരുവിലൂടെ ഓടി യുവതി
https://timeskerala.com/archives/112353
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാലിഫോർണിയ: ബലാത്സംഗ ശ്രമത്തിനിടെ യുവതി അക്രമിയുടെ ലിംഗം കടിച്ച് മുറിച്ച ശേഷം രക്ഷപ്പെട്ടു.അമേരിക്കയിലെ സൗത്ത് കലിഫോർണിയയിലാണ് സംഭവം.61കാരനായ അക്രമിയുടെ ലിംഗം കടിച്ച് മുറിച്ച ശേഷം ശേഷം പൂർണനഗ്നയായി ദേഹമാസകലം ചോരയുമായി തെരുവിലൂടെ ഓടിയാണ് യുവതി രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്.സംഭവത്തിൽ യുവതിയുടെ പരാതിയെത്തുടര്ന്ന് ഡെന്നിസ് സ്ലാറ്റൻ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ മുൻപും നിരവധി ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് പോലീസ് പറയുന്നത്.സുഹൃത്തിനെ കാണുന്നതിനായി വഴിയിൽ കാത്ത് നില്ക്കുകയായിരുന്നു യുവതി.ഇതിനിടെ അതുവഴി കാർ ഓടിച്ച് വന്ന സ്ലാറ്റൻ യുവതിയെ കണ്ട് വണ്ടി നിറുത്തി.തുടര്ന്ന് ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു.എന്നാല് യുവതി ഇത് നിഷേധിക്കുകയായിരുന്നു.യുവതി കാറില് കയറാന് തയാറാകാതിരുന്നപ്പോള് അക്രമി കാറിൽ നിന്ന് ഇറങ്ങി പോക്കറ്റിലുണ്ടായിരുന്ന കത്തി കാണിച്ചു കയറിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന് സ്ലാറ്റൻ യുവതിയെ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകായും തന്റെ വീട്ടിൽ കൊണ്ട് പോകുകയും ചെയ്തു.അവിടെ വച്ചാണ് പീഡനശ്രമം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.ബലാത്സംഗശ്രമത്തിനിടെ യുവതി അയാളുടെ ലിംഗം കടിച്ച് മുറിക്കുകയായിരുന്നു.അയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശരീരത്തിൽ കുത്തി പരിക്കേല്പ്പിക്കുകയും ചെയ്തു.ശേഷം യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതി അയൽവാസികളോട് സഹായം അഭ്യർത്ഥിച്ചു.മെൽവിന് ഡ്രൈവിലെ വാഫിൾ ഹൗസിന് സമീപം എത്തിയപ്പോൾ അവിടെത്തെ ജീവനക്കാർ ധരിക്കാനായി വസ്ത്രം നല്കിയെന്നും തുടർന്ന് പൊലീസിെ അറിയിക്കുകയുമായിരുന്നു.സ്ലാറ്റന്റെ വീട്ടിലെത്തിയപ്പോള് അയാള് അബോധവസ്ഥയില് കിടക്കുകയായിരുന്നുവെന്നും ശരീരം മുഴുവനും രക്തമായിരുന്നുവെന്നും പൊലീസ് പറയുന്നു.തീപിടുത്ത മുന്നറിയിപ്പിനെ തുടര്ന്ന് കുവൈത്തിലേക്കുള്ള ഇന്റിഗോ വിമാനം ചെന്നൈ വിമാനത്താവളത്തില് അടിയന്തരമായി തിരിച്ചിറക്കി ### Headline : ബലാത്സംഗ ശ്രമത്തിനിടെ അക്രമിയുടെ ലിംഗം കടിച്ച് മുറിച്ചു; പൂർണ നഗ്നയായി ദേഹമാസകലം രക്തവുമായി തെരുവിലൂടെ ഓടി യുവതി
420
പി കെ ശശി വിഷയത്തിൽ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പാർട്ടി അന്വേഷിക്കും.। പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പികെ ശശിക്ക് അനുകൂലമായി മൊഴി നൽകാൻ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ വിഷയം പരിഗണിക്കാൻ കമ്മീഷന് നിർദ്ദേശം നൽകിയെന്നാണ് സൂചന.പുതുശ്ശേരി ഏരിയാ സെക്രട്ടറിയാണ് ശശിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്.പുതുശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് ശശിക്കെതിരെ അഞ്ച് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് കമ്മീഷന് മൊഴി നൽകണമെന്ന് സിപിഎമ്മുമായി ബന്ധമുള്ള ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലോക്കൽ സെക്രട്ടറി വെളിപ്പെടുത്തിയത്.ജില്ലയിലെ തന്നെ പ്രമുഖ നേതാക്കളുടെ അറിവോടെയാണിതെന്നും പികെ ശശിക്ക് അനുകൂലമായി മൊഴി നൽകിയാൽ 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീർക്കാമെന്ന് വാഗ്ദാനം നൽകിയതായും ഇദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിരുന്നു.ശശിക്കെതിരെ ഉയർന്ന പരാതി ഗൗരവതരമാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചെന്ന് സൂചനയുണ്ടെന്ന് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്.ഡിവൈഎഫ്ഐ നേതാവിന്റെ പരാതി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ചയ്ക്കെത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെകുറിച്ച് സൂചിപ്പിക്കുകയായിരുന്നു.പി കെ ശശിക്കെതിരായ ആരോപണങ്ങളെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് പാർട്ടി നിശ്ചയിച്ച സമയത്ത് തന്നെ സമർപ്പിക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു.അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും.ശശിക്കെതിരെയുള്ള നടപടി വൈകുന്നതിൽ ഒരു വിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് സൂചന
പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും
https://malayalam.oneindia.com/news/kerala/enquiry-will-be-conducted-on-new-allegations-against-pk-sasi-mla-211765.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പി കെ ശശി വിഷയത്തിൽ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പാർട്ടി അന്വേഷിക്കും.। പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പികെ ശശിക്ക് അനുകൂലമായി മൊഴി നൽകാൻ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ വിഷയം പരിഗണിക്കാൻ കമ്മീഷന് നിർദ്ദേശം നൽകിയെന്നാണ് സൂചന.പുതുശ്ശേരി ഏരിയാ സെക്രട്ടറിയാണ് ശശിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്.പുതുശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് ശശിക്കെതിരെ അഞ്ച് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് കമ്മീഷന് മൊഴി നൽകണമെന്ന് സിപിഎമ്മുമായി ബന്ധമുള്ള ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലോക്കൽ സെക്രട്ടറി വെളിപ്പെടുത്തിയത്.ജില്ലയിലെ തന്നെ പ്രമുഖ നേതാക്കളുടെ അറിവോടെയാണിതെന്നും പികെ ശശിക്ക് അനുകൂലമായി മൊഴി നൽകിയാൽ 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീർക്കാമെന്ന് വാഗ്ദാനം നൽകിയതായും ഇദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിരുന്നു.ശശിക്കെതിരെ ഉയർന്ന പരാതി ഗൗരവതരമാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചെന്ന് സൂചനയുണ്ടെന്ന് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്.ഡിവൈഎഫ്ഐ നേതാവിന്റെ പരാതി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ചയ്ക്കെത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെകുറിച്ച് സൂചിപ്പിക്കുകയായിരുന്നു.പി കെ ശശിക്കെതിരായ ആരോപണങ്ങളെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് പാർട്ടി നിശ്ചയിച്ച സമയത്ത് തന്നെ സമർപ്പിക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു.അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും.ശശിക്കെതിരെയുള്ള നടപടി വൈകുന്നതിൽ ഒരു വിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് സൂചന ### Headline : പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും
421
കൊച്ചി: ശക്തമായ പ്രതിഷേധത്തിന് മുന്നില് പോലീസും സര്ക്കാരും മുട്ടുമടക്കി.ശബരിമല ദര്ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകണമെന്നും സുരക്ഷ നല്കാന് സാധിക്കില്ലെന്നും പോലീസ് അറിയിച്ചു.പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലും സുപ്രീംകോടതി വിധിയില് അവ്യക്തതയുള്ളതിനാലുമാണ് പോലീസ് പ്രതികരണം.സുരക്ഷ ഒരുക്കാന് തയ്യാറായില്ലെങ്കില് കോടതിയലക്ഷ്യത്തിന് ഹര്ജി ഫയല് ചെയ്യുമെന്ന് തൃപ്തിയും പറഞ്ഞു.സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയില് പോകുമെന്നാണ് തൃപ്തിയുടെ നിലപാട്.സര്ക്കാര് ആര്എസ്എസിനെ പോലെയാണ് പ്രതികരിക്കുന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.ബിന്ദുവിനെതിരെ മുളക് സ്പ്രേ ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാള്ക്ക് വേണ്ടി സോഷ്യല് മീഡിയയില് ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ട്.തൃപ്തി ദേശായി പൂനെയില് നിന്നാണ് വന്നതെന്നും ആര്എസ്എസിനും ബിജെപിക്കും സ്വാധീനമുള്ള സ്ഥലത്ത് നിന്ന് വന്ന അവരുടെ നീക്കത്തില് സംശയമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.ഒരു ചാനലിനെ മാത്രം അറിയിച്ചാണ് ഇവര് എത്തിയതെന്നും തീര്ഥാടനം അലങ്കോലപ്പെടുത്താന് ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.അതേസമയം, മുഖ്യമന്ത്രി, പ്രധാനമന്ത്രി ഉള്പ്പെടെയുള്ളവരെ അറിയിച്ചാണ് വന്നതെന്ന് തൃപ്തി പറഞ്ഞു.സുരക്ഷ ഒരുക്കാന് സാധിക്കില്ലെന്ന് രേഖാമൂലം അറിയിച്ചാല് മടങ്ങിപ്പോകുമെന്നും അവര് പ്രതികരിച്ചു.തൃപ്തിയും സംഘവും ശബരിമല ദര്ശനത്തിന് എത്തുന്ന വിവരമറിഞ്ഞ് വന് പ്രതിഷേധമാണ് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്.നിലവില് കമ്മീഷണര് ഓഫീസിലാണ് തൃപ്തിയും സംഘവുമുള്ളത്.സംരക്ഷണം തേടിയാണ് സംഘം ഇവിടെ എത്തിയത്
ശബരിമല പ്രതിഷേധം; തൃപ്തി ദേശായി മടങ്ങി പോകണമെന്ന് പോലീസ്, കോടതിയെ സമീപിക്കുമെന്ന് തൃപ്തി
https://malayalam.oneindia.com/news/kerala/sabarimala-protest-no-give-protection-to-trupti-desai-says-police-237511.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ശക്തമായ പ്രതിഷേധത്തിന് മുന്നില് പോലീസും സര്ക്കാരും മുട്ടുമടക്കി.ശബരിമല ദര്ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകണമെന്നും സുരക്ഷ നല്കാന് സാധിക്കില്ലെന്നും പോലീസ് അറിയിച്ചു.പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലും സുപ്രീംകോടതി വിധിയില് അവ്യക്തതയുള്ളതിനാലുമാണ് പോലീസ് പ്രതികരണം.സുരക്ഷ ഒരുക്കാന് തയ്യാറായില്ലെങ്കില് കോടതിയലക്ഷ്യത്തിന് ഹര്ജി ഫയല് ചെയ്യുമെന്ന് തൃപ്തിയും പറഞ്ഞു.സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയില് പോകുമെന്നാണ് തൃപ്തിയുടെ നിലപാട്.സര്ക്കാര് ആര്എസ്എസിനെ പോലെയാണ് പ്രതികരിക്കുന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.ബിന്ദുവിനെതിരെ മുളക് സ്പ്രേ ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാള്ക്ക് വേണ്ടി സോഷ്യല് മീഡിയയില് ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ട്.തൃപ്തി ദേശായി പൂനെയില് നിന്നാണ് വന്നതെന്നും ആര്എസ്എസിനും ബിജെപിക്കും സ്വാധീനമുള്ള സ്ഥലത്ത് നിന്ന് വന്ന അവരുടെ നീക്കത്തില് സംശയമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.ഒരു ചാനലിനെ മാത്രം അറിയിച്ചാണ് ഇവര് എത്തിയതെന്നും തീര്ഥാടനം അലങ്കോലപ്പെടുത്താന് ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.അതേസമയം, മുഖ്യമന്ത്രി, പ്രധാനമന്ത്രി ഉള്പ്പെടെയുള്ളവരെ അറിയിച്ചാണ് വന്നതെന്ന് തൃപ്തി പറഞ്ഞു.സുരക്ഷ ഒരുക്കാന് സാധിക്കില്ലെന്ന് രേഖാമൂലം അറിയിച്ചാല് മടങ്ങിപ്പോകുമെന്നും അവര് പ്രതികരിച്ചു.തൃപ്തിയും സംഘവും ശബരിമല ദര്ശനത്തിന് എത്തുന്ന വിവരമറിഞ്ഞ് വന് പ്രതിഷേധമാണ് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്.നിലവില് കമ്മീഷണര് ഓഫീസിലാണ് തൃപ്തിയും സംഘവുമുള്ളത്.സംരക്ഷണം തേടിയാണ് സംഘം ഇവിടെ എത്തിയത് ### Headline : ശബരിമല പ്രതിഷേധം; തൃപ്തി ദേശായി മടങ്ങി പോകണമെന്ന് പോലീസ്, കോടതിയെ സമീപിക്കുമെന്ന് തൃപ്തി
422
ഡൽഹി:നാളുകളായി ഇന്ത്യയിലുടനീളമുള്ള സ്ത്രീകളെ ഫോണ് വിളിച്ചും വാട്സാപ്പില് അസ്ലില മെസ്സേജ് അയച്ചും ശല്യം ചെയ്തയാള് പോലീസ് പിടിയില്.ഹരിയാനയില് വച്ചാണ് മുംബൈ പൊലീസ് വിജയ്കുമാര് ഗുപ്തയെന്നയാളെ അറസ്റ്റ് ചെയ്തത്.ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില് സുരക്ഷാ ജീവനക്കാരനാണ് ഗുപ്ത.35കാരനായ ഗുപ്ത രാജ്യത്തെ വിവിധയിടങ്ങളിലുള്ള സ്ത്രീകളുടെ മൊബൈല് നമ്പറുകളില് ബന്ധപ്പെടുകയും അശ്ലീലസന്ദേശങ്ങള് അയക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് അറസ്റ്റിലായത്.പൊലീസില് പരാതിപ്പെട്ടാല് ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഈ സ്ത്രീകളെ ഇയാള് ഭീഷണിപ്പെടുത്തിയിന്നതായും പറയുന്നു.ഓഗസ്റ്റ് 30ന് ഒരു യുവതി നല്കിയ പരാതിയില് അന്വേഷണം നടത്തിയപ്പോഴാണ് ഗുപ്ത കുടുങ്ങിയത്.ജൂലൈ 29 മുതല് ഒരാള് തുടര്ച്ചയായി തന്റെ ഫോണിലേക്ക് വിളിച്ച് അശ്ലീലം പറയുന്നുവെന്ന് യുവതി പരാതി നല്കിയിരുന്നു.ഇയാള് വിവാഹിതനാണെന്നും ഈ ബന്ധത്തില് കുട്ടികളുണ്ടെന്നും പൊലീസ് പറയുന്നു.അന്വേഷണത്തിനിടെ പൊലീസ് ഫോണ് നമ്പര് ട്രാക്ക് ചെയ്തപ്പോഴാണ് ഇയാള് ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണെന്ന് വ്യക്തമായത്.ആ മൊബൈല് നമ്പറിന്റെ ഉടമയില് നിന്ന് സിംകാര്ഡ് മോഷണം പോയതായി പൊലീസിന്റെ അന്വേഷണത്തില് വ്യക്തമായിതിനെ തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് ഗുപ്ത പിടിയിലായത്.താന് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തുന്ന സ്ത്രീകളുടെ നമ്പറുകള് കുറിച്ചുവയ്ക്കുകയും പിന്നീട് മോഷ്ടിച്ചെടുത്ത സിംകാര്ഡ് ഉപയോഗിച്ച് ഫോണ് ചെയ്യുകയായിരുന്നുവെന്നും ഇയാള് പൊലീസിനോട് സമ്മതിച്ചു.ഇയാള്ക്കെതിരെ വിവിധ വകുപ്പുകള് പ്രകാരം പൊലീസ് കേസെടുത്തു
മോഷ്ടിച്ച സിമ്മിൽ നിന്നും സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു ; പ്രതി പൊലീസ് പിടിയിൽ
https://www.malayalamexpress.in/archives/826245/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡൽഹി:നാളുകളായി ഇന്ത്യയിലുടനീളമുള്ള സ്ത്രീകളെ ഫോണ് വിളിച്ചും വാട്സാപ്പില് അസ്ലില മെസ്സേജ് അയച്ചും ശല്യം ചെയ്തയാള് പോലീസ് പിടിയില്.ഹരിയാനയില് വച്ചാണ് മുംബൈ പൊലീസ് വിജയ്കുമാര് ഗുപ്തയെന്നയാളെ അറസ്റ്റ് ചെയ്തത്.ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില് സുരക്ഷാ ജീവനക്കാരനാണ് ഗുപ്ത.35കാരനായ ഗുപ്ത രാജ്യത്തെ വിവിധയിടങ്ങളിലുള്ള സ്ത്രീകളുടെ മൊബൈല് നമ്പറുകളില് ബന്ധപ്പെടുകയും അശ്ലീലസന്ദേശങ്ങള് അയക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് അറസ്റ്റിലായത്.പൊലീസില് പരാതിപ്പെട്ടാല് ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഈ സ്ത്രീകളെ ഇയാള് ഭീഷണിപ്പെടുത്തിയിന്നതായും പറയുന്നു.ഓഗസ്റ്റ് 30ന് ഒരു യുവതി നല്കിയ പരാതിയില് അന്വേഷണം നടത്തിയപ്പോഴാണ് ഗുപ്ത കുടുങ്ങിയത്.ജൂലൈ 29 മുതല് ഒരാള് തുടര്ച്ചയായി തന്റെ ഫോണിലേക്ക് വിളിച്ച് അശ്ലീലം പറയുന്നുവെന്ന് യുവതി പരാതി നല്കിയിരുന്നു.ഇയാള് വിവാഹിതനാണെന്നും ഈ ബന്ധത്തില് കുട്ടികളുണ്ടെന്നും പൊലീസ് പറയുന്നു.അന്വേഷണത്തിനിടെ പൊലീസ് ഫോണ് നമ്പര് ട്രാക്ക് ചെയ്തപ്പോഴാണ് ഇയാള് ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണെന്ന് വ്യക്തമായത്.ആ മൊബൈല് നമ്പറിന്റെ ഉടമയില് നിന്ന് സിംകാര്ഡ് മോഷണം പോയതായി പൊലീസിന്റെ അന്വേഷണത്തില് വ്യക്തമായിതിനെ തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് ഗുപ്ത പിടിയിലായത്.താന് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തുന്ന സ്ത്രീകളുടെ നമ്പറുകള് കുറിച്ചുവയ്ക്കുകയും പിന്നീട് മോഷ്ടിച്ചെടുത്ത സിംകാര്ഡ് ഉപയോഗിച്ച് ഫോണ് ചെയ്യുകയായിരുന്നുവെന്നും ഇയാള് പൊലീസിനോട് സമ്മതിച്ചു.ഇയാള്ക്കെതിരെ വിവിധ വകുപ്പുകള് പ്രകാരം പൊലീസ് കേസെടുത്തു ### Headline : മോഷ്ടിച്ച സിമ്മിൽ നിന്നും സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു ; പ്രതി പൊലീസ് പിടിയിൽ
423
ദില്ലി: ആള്ക്കൂട്ട കൊലപാതകത്തില് നിയമം ശക്തമാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ.നിയമത്തില് ഭേദഗതി വരുത്തുമെന്നും ഷാ പറഞ്ഞു.ആള്ക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കുന്നതിനും പുതിയ നിര്ദേശങ്ങള് സ്വീകരിക്കുന്നതിനുമായി സര്ക്കാര് മന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.അവരുടെ നിര്ദേശങ്ങള് ഇക്കാര്യത്തില് നിര്ണായകമാകും.അവര് ഒരു യോഗം ചേര്ന്നിട്ടുണ്ട്.സര്ക്കാര് ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്.സെക്ഷന് 300, 302 എന്നീ വകുപ്പുകള് പ്രകാരമായിരിക്കും നടപടിയെന്നും അമിത് ഷാ രാജ്യസഭയില് പറഞ്ഞു.അതേസമയം ഇന്ത്യന് മഹാസമുദ്രത്തില് ചൈനീസ് അധിനിവേശത്തെ കുറിച്ചുള്ള ചോദ്യങ്ങളും കോണ്ഗ്രസ് ഉന്നയിച്ചു.രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇത് കടുത്ത ഭീഷണിയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് അധീര് രഞ്ജന് ചൗധരി പറഞ്ഞു.ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് നിരവധി തവണ റിപ്പോര്ട്ട് ലഭിച്ചിട്ടുണ്ട്.അതിനൊക്കെ കൃത്യമായ മറുപടി നല്കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.പാകിസ്താന് തീവ്രവാദികള് സംരക്ഷണമൊരുക്കുന്നു.എന്നാല് ചൈന പാകിസ്താനെ സംരക്ഷിക്കുന്നുവെന്ന് അധീര് ചൗധരി പരഞ്ഞു.ആന്ഡമാന് നിക്കോബാര് ദ്വീപ് വരെ ചൈനീസ് കപ്പലുകള് എത്തി തുടങ്ങി.ഏറ്റവും ശക്തമായ ഭാഷയില് ഇതിന് മറുപടി നല്കണം.പാകിസ്താനോടുള്ള സമീപനം തന്നെ ചൈനയോടും നാം സ്വീകരിക്കണം.എന്തിനാണ് നിലപാട് മയപ്പെടുത്തുന്നതെന്നും അധീര് രഞ്ജന് ചൗധരി ചോദിച്ചു.നമ്മുടെ സൈന്യം ജാഗരൂകരാണ്.അതിര്ത്തികള് അവര് സംരക്ഷിക്കുന്നുണ്ട്.ഏത് വെല്ലുവിളിയെ നേരിടാനും അവര് തയ്യാറാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.ഇന്ത്യയും ചൈനയും തമ്മില് പൊതുവായി അംഗീകരിക്കപ്പെട്ട നിയന്ത്രണ രേഖയില്ല.ഇതിന്റെ വ്യത്യസ്തമായ അവകാശവാദങ്ങള് പ്രകാരം, ചില സമയങ്ങളില് ഇത്തരം കടന്നുകയറ്റങ്ങള് ഉണ്ടാവാറുണ്ട്.നമ്മുടെ സൈന്യം ചിലപ്പോള് ചൈനീസ് മേഖലയിലും എത്താറുണ്ട്.ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, തുരങ്കകള്, റെയില്വേ ലൈനുകള്, എയര് ഫീല്ഡുകള് എന്നിവര് നിര്മിക്കുന്നുണ്ട്.ഇതോടെ കുറച്ച് കൂടി വ്യക്തത അതിര്ത്തി സംബന്ധിച്ചുണ്ടാവുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു
ആള്ക്കൂട്ട കൊല: നിയമം ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ, കമ്മിറ്റിയുടെ നിര്ദേശം നിര്ണായകം
https://malayalam.oneindia.com/news/india/mob-lynching-amit-shah-says-will-amend-law-238004.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ആള്ക്കൂട്ട കൊലപാതകത്തില് നിയമം ശക്തമാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ.നിയമത്തില് ഭേദഗതി വരുത്തുമെന്നും ഷാ പറഞ്ഞു.ആള്ക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കുന്നതിനും പുതിയ നിര്ദേശങ്ങള് സ്വീകരിക്കുന്നതിനുമായി സര്ക്കാര് മന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.അവരുടെ നിര്ദേശങ്ങള് ഇക്കാര്യത്തില് നിര്ണായകമാകും.അവര് ഒരു യോഗം ചേര്ന്നിട്ടുണ്ട്.സര്ക്കാര് ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്.സെക്ഷന് 300, 302 എന്നീ വകുപ്പുകള് പ്രകാരമായിരിക്കും നടപടിയെന്നും അമിത് ഷാ രാജ്യസഭയില് പറഞ്ഞു.അതേസമയം ഇന്ത്യന് മഹാസമുദ്രത്തില് ചൈനീസ് അധിനിവേശത്തെ കുറിച്ചുള്ള ചോദ്യങ്ങളും കോണ്ഗ്രസ് ഉന്നയിച്ചു.രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇത് കടുത്ത ഭീഷണിയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് അധീര് രഞ്ജന് ചൗധരി പറഞ്ഞു.ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് നിരവധി തവണ റിപ്പോര്ട്ട് ലഭിച്ചിട്ടുണ്ട്.അതിനൊക്കെ കൃത്യമായ മറുപടി നല്കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.പാകിസ്താന് തീവ്രവാദികള് സംരക്ഷണമൊരുക്കുന്നു.എന്നാല് ചൈന പാകിസ്താനെ സംരക്ഷിക്കുന്നുവെന്ന് അധീര് ചൗധരി പരഞ്ഞു.ആന്ഡമാന് നിക്കോബാര് ദ്വീപ് വരെ ചൈനീസ് കപ്പലുകള് എത്തി തുടങ്ങി.ഏറ്റവും ശക്തമായ ഭാഷയില് ഇതിന് മറുപടി നല്കണം.പാകിസ്താനോടുള്ള സമീപനം തന്നെ ചൈനയോടും നാം സ്വീകരിക്കണം.എന്തിനാണ് നിലപാട് മയപ്പെടുത്തുന്നതെന്നും അധീര് രഞ്ജന് ചൗധരി ചോദിച്ചു.നമ്മുടെ സൈന്യം ജാഗരൂകരാണ്.അതിര്ത്തികള് അവര് സംരക്ഷിക്കുന്നുണ്ട്.ഏത് വെല്ലുവിളിയെ നേരിടാനും അവര് തയ്യാറാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.ഇന്ത്യയും ചൈനയും തമ്മില് പൊതുവായി അംഗീകരിക്കപ്പെട്ട നിയന്ത്രണ രേഖയില്ല.ഇതിന്റെ വ്യത്യസ്തമായ അവകാശവാദങ്ങള് പ്രകാരം, ചില സമയങ്ങളില് ഇത്തരം കടന്നുകയറ്റങ്ങള് ഉണ്ടാവാറുണ്ട്.നമ്മുടെ സൈന്യം ചിലപ്പോള് ചൈനീസ് മേഖലയിലും എത്താറുണ്ട്.ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, തുരങ്കകള്, റെയില്വേ ലൈനുകള്, എയര് ഫീല്ഡുകള് എന്നിവര് നിര്മിക്കുന്നുണ്ട്.ഇതോടെ കുറച്ച് കൂടി വ്യക്തത അതിര്ത്തി സംബന്ധിച്ചുണ്ടാവുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു ### Headline : ആള്ക്കൂട്ട കൊല: നിയമം ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ, കമ്മിറ്റിയുടെ നിര്ദേശം നിര്ണായകം
424
്ച്ച് ആദ്യവാരം ദുബായ്, ഷാര്ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 6000 മുതല് 10,000 വരെയായിരുന്നു ശരാശരി നിരക്ക് തിരുവനന്തപുരം: കേരളത്തില്നിന്ന് ഗള്ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില് നാലിരട്ടി വരെ വര്ധനവ്.സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് ജെറ്റ് എയര്വെയ്സ് അന്താരാഷ്ട്ര സര്വ്വീസുകള് റദ്ദാക്കിയിരുന്നു.ഇതാണ് വിമാനകമ്പനികള് നിരക്ക്കൂട്ടാന് കാരണമായതെന്നാണ് വിലയിരുത്തല്.കൂടാതെ അപകട സാധ്യതയുള്ളതിനാല് ബോയിങ് 737 മാക്സ് 8 വിമാനങ്ങള് സര്വ്വീസ് നടത്തരുതെന്ന് വ്യോമയാനമന്ത്രാലയം നിര്ദേശിച്ചിരുന്നു.അതിനാല് മുപ്പതിലധികം വിമാനങ്ങളാണ് സര്വ്വീസ് നിര്ത്തിവെച്ചിരിക്കുന്നത്.യാത്രാനിരക്ക് കുത്തനെ വര്ധിപ്പിച്ചതോടെ യാത്രക്കാര് വന് പ്രതിസന്ധിയിലായിരിക്കുകയാണ്.മാര്ച്ച് ആദ്യവാരം ദുബായ്, ഷാര്ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 6000 മുതല് 10,000 വരെയായിരുന്നു ശരാശരി നിരക്ക്.നിരക്ക് വര്ധിപ്പിച്ചതോടെ ഇത് 20,000 രൂപ മുതല് 30,000 വരെയായി.കുവൈത്തിലേക്ക് 9000 മുതല് 12,000 വരെയായിരുന്ന നിരക്ക് ഒറ്റയടിക്ക് 50,000 വരെയെത്തിയിട്ടുണ്ട്.ദുബായ് വഴിയാണ് ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് കേരളത്തില്നിന്ന് കൂടുതല് സര്വീസുള്ളത്.ദുബായിലേക്കുള്ള നിരക്ക് കൂടിയതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ വര്ധിച്ചിട്ടുണ്ട്.പൊതുവെ അവധിക്കാലത്തായിരുന്നു ടിക്കറ്റ് നിരക്കില് വര്ധനവ് ഉണ്ടാവാറുള്ളത്
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി; ഗള്ഫ് യാത്രക്കാര് പ്രതിസന്ധിയില്
https://bignewskerala.com/2019/03/28/the-rate-of-flight-tariff-hike/37931/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്ച്ച് ആദ്യവാരം ദുബായ്, ഷാര്ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 6000 മുതല് 10,000 വരെയായിരുന്നു ശരാശരി നിരക്ക് തിരുവനന്തപുരം: കേരളത്തില്നിന്ന് ഗള്ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില് നാലിരട്ടി വരെ വര്ധനവ്.സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് ജെറ്റ് എയര്വെയ്സ് അന്താരാഷ്ട്ര സര്വ്വീസുകള് റദ്ദാക്കിയിരുന്നു.ഇതാണ് വിമാനകമ്പനികള് നിരക്ക്കൂട്ടാന് കാരണമായതെന്നാണ് വിലയിരുത്തല്.കൂടാതെ അപകട സാധ്യതയുള്ളതിനാല് ബോയിങ് 737 മാക്സ് 8 വിമാനങ്ങള് സര്വ്വീസ് നടത്തരുതെന്ന് വ്യോമയാനമന്ത്രാലയം നിര്ദേശിച്ചിരുന്നു.അതിനാല് മുപ്പതിലധികം വിമാനങ്ങളാണ് സര്വ്വീസ് നിര്ത്തിവെച്ചിരിക്കുന്നത്.യാത്രാനിരക്ക് കുത്തനെ വര്ധിപ്പിച്ചതോടെ യാത്രക്കാര് വന് പ്രതിസന്ധിയിലായിരിക്കുകയാണ്.മാര്ച്ച് ആദ്യവാരം ദുബായ്, ഷാര്ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 6000 മുതല് 10,000 വരെയായിരുന്നു ശരാശരി നിരക്ക്.നിരക്ക് വര്ധിപ്പിച്ചതോടെ ഇത് 20,000 രൂപ മുതല് 30,000 വരെയായി.കുവൈത്തിലേക്ക് 9000 മുതല് 12,000 വരെയായിരുന്ന നിരക്ക് ഒറ്റയടിക്ക് 50,000 വരെയെത്തിയിട്ടുണ്ട്.ദുബായ് വഴിയാണ് ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് കേരളത്തില്നിന്ന് കൂടുതല് സര്വീസുള്ളത്.ദുബായിലേക്കുള്ള നിരക്ക് കൂടിയതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ വര്ധിച്ചിട്ടുണ്ട്.പൊതുവെ അവധിക്കാലത്തായിരുന്നു ടിക്കറ്റ് നിരക്കില് വര്ധനവ് ഉണ്ടാവാറുള്ളത് ### Headline : വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി; ഗള്ഫ് യാത്രക്കാര് പ്രതിസന്ധിയില്
425
തിരുവനന്തപുരം: പോലീസിനെതിരായ സിഎജി റിപ്പോര്ട്ടില് അന്വേഷണം നടത്താന് സംസ്ഥാന സര്ക്കാര്.പോലീസില് ക്രമക്കേട് നടന്നോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്താന് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്ദ്ദേശം നല്കി.റിപ്പോര്ട്ടിലെ ഓരോ പരാമര്ശവും പ്രത്യേകമായി അന്വേഷിക്കണമെന്നും നിര്ദ്ദേശമുണ്ട്.അതേസമയം ക്രമക്കേടുകള് സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരല്ല മറിച്ച് സിബിഐ അന്വേഷിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.നേരത്തേ സിഎജി റിപ്പോര്ട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാല് മതിയെന്നായിരുന്നു സംസ്ഥാന സര്ക്കാരിന്റെ നിലപാട്.ആഭ്യന്ത മന്ത്രിയായി രമേശ് ചെന്നിത്തല ഉണ്ടായിരുന്നപ്പോഴും വെടിയുണ്ടകള് കാണാതായ സംഭവം ഉണ്ടായിരുന്നുവെന്നും സര്ക്കാര് അഭിപ്രായപ്പെട്ടിരുന്നു.സിഎജി റിപ്പോര്ട്ടിനെ തള്ളി ചീഫ് സെക്രട്ടറിയും പരസ്യ പ്രതികരണം നടത്തിയിരുന്നു.എന്നാല് സംഭവത്തില് സര്ക്കാരിനെതിരെ വിമര്ശനം ശക്തമായതോടെയാണ് ഇപ്പോള് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അതേസമയം സംസ്ഥാന പോലീസിന്റെ പക്കലുണ്ടായിരുന്ന 25 തോക്കുകള് കാണാനില്ലെന്ന സിഎജി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം തോക്കുകള് എണ്ണി തിട്ടപെടുത്തിയിരുന്നു.എസ്എപി ക്യാമ്പിലെ റൈഫിള് ശേഖരത്തില് മുഴുവന് എണ്ണത്തിന്റേയും കണക്കുണ്ടെന്നാണ് ടോമിന് തച്ചങ്കരി അറിയിച്ചത്.ആകെ 660 തോക്കുകളാണ് ഉണ്ടായിരുന്നതെന്നും ഇതില് 647 എണ്ണം എണ്ണി തിട്ടപ്പെടുത്തിയെന്നുമാണ് തച്ചങ്കരി പറഞ്ഞത്.മണിപ്പൂരിൽ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളെന്നും തച്ചങ്കരി അറിയിച്ചിരുന്നു
പോലീസിനെതിരായ സിഎജി റിപ്പോര്ട്ട്; അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്
https://malayalam.oneindia.com/news/kerala/govt-announces-inquiry-regarding-cag-report-242286.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പോലീസിനെതിരായ സിഎജി റിപ്പോര്ട്ടില് അന്വേഷണം നടത്താന് സംസ്ഥാന സര്ക്കാര്.പോലീസില് ക്രമക്കേട് നടന്നോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്താന് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്ദ്ദേശം നല്കി.റിപ്പോര്ട്ടിലെ ഓരോ പരാമര്ശവും പ്രത്യേകമായി അന്വേഷിക്കണമെന്നും നിര്ദ്ദേശമുണ്ട്.അതേസമയം ക്രമക്കേടുകള് സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരല്ല മറിച്ച് സിബിഐ അന്വേഷിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.നേരത്തേ സിഎജി റിപ്പോര്ട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാല് മതിയെന്നായിരുന്നു സംസ്ഥാന സര്ക്കാരിന്റെ നിലപാട്.ആഭ്യന്ത മന്ത്രിയായി രമേശ് ചെന്നിത്തല ഉണ്ടായിരുന്നപ്പോഴും വെടിയുണ്ടകള് കാണാതായ സംഭവം ഉണ്ടായിരുന്നുവെന്നും സര്ക്കാര് അഭിപ്രായപ്പെട്ടിരുന്നു.സിഎജി റിപ്പോര്ട്ടിനെ തള്ളി ചീഫ് സെക്രട്ടറിയും പരസ്യ പ്രതികരണം നടത്തിയിരുന്നു.എന്നാല് സംഭവത്തില് സര്ക്കാരിനെതിരെ വിമര്ശനം ശക്തമായതോടെയാണ് ഇപ്പോള് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അതേസമയം സംസ്ഥാന പോലീസിന്റെ പക്കലുണ്ടായിരുന്ന 25 തോക്കുകള് കാണാനില്ലെന്ന സിഎജി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം തോക്കുകള് എണ്ണി തിട്ടപെടുത്തിയിരുന്നു.എസ്എപി ക്യാമ്പിലെ റൈഫിള് ശേഖരത്തില് മുഴുവന് എണ്ണത്തിന്റേയും കണക്കുണ്ടെന്നാണ് ടോമിന് തച്ചങ്കരി അറിയിച്ചത്.ആകെ 660 തോക്കുകളാണ് ഉണ്ടായിരുന്നതെന്നും ഇതില് 647 എണ്ണം എണ്ണി തിട്ടപ്പെടുത്തിയെന്നുമാണ് തച്ചങ്കരി പറഞ്ഞത്.മണിപ്പൂരിൽ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളെന്നും തച്ചങ്കരി അറിയിച്ചിരുന്നു ### Headline : പോലീസിനെതിരായ സിഎജി റിപ്പോര്ട്ട്; അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്
426
മുംബൈ: മഹാരാഷ്ട്രയില് തിരക്കിട്ട് സര്ക്കാരുണ്ടാക്കാന് കാരണം അജിത് പവാറാണെന്ന് വെളിപ്പെടുത്തി ദേവേന്ദ്ര ഫട്നാവിസ്.തന്നെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ചെന്ന് ഫട്നാവിസ് പറയുന്നു.സര്ക്കാരുണ്ടാക്കാന് തന്നെ ഇങ്ങോട്ട് വന്ന് ക്ഷണിക്കുകയായിരുന്നു അജിത്.ബിജെപി ഇതര പാര്ട്ടികളുമായി ഈ സമയം ഞങ്ങള് ചര്ച്ച നടത്തുന്നുണ്ടായിരുന്നു.ഈ സമയത്താണ് അജിത് ഞങ്ങളെ സമീപിച്ചത്.54 എന്സിപിമാരുടെയും പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തെന്നും ഫട്നാവിസ് വ്യക്തമാക്കി.ഇത്രയും വലിയ പിന്തുണയുള്ളത് കൊണ്ടാണ് ഞാന് സര്ക്കാരുണ്ടാക്കാന് തീരുമാനിച്ചത്.അജിത് പവാറിന്റെ നിര്ദേശപ്രകാരം ഞാന് കുറച്ച് എംഎല്എമാരുമായി സംസാരിച്ചു.അവര് ബിജെപിക്കൊപ്പം നില്ക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞു.ഇതിന് പുറമേ എന്സിപി അധ്യക്ഷന് ശരത് പവാറുമായി ഇക്കാര്യം സംസാരിച്ചതാണെന്നും അജിത് പറഞ്ഞു.ഇതില് കൂടുതല് എന്താണ് ഞാന് വിശ്വസിക്കേണ്ടത്.ശരത് പവാറിന്റെ പിന്തുണയുണ്ടെന്ന് ഉറപ്പിച്ചാണ് സര്ക്കാരുണ്ടാക്കാന് തീരുമാനിച്ചതെന്നും ഫട്നാവിസ് പറഞ്ഞു.കോണ്ഗ്രസിനൊപ്പം പോകാന് എന്സിപിക്ക് ആഗ്രഹമില്ലെന്ന് പറഞ്ഞാണ് അജിത് പവാര് ബിജെപിയെ സമീപിച്ചത്.ത്രികക്ഷി സഖ്യത്തിന് സര്ക്കാരുണ്ടാക്കി മുന്നോട്ട് പോകാനാവില്ല.സുസ്ഥിരമായ സര്ക്കാരിന് ബിജെപിക്കൊപ്പം ചേരാനാണ് താല്പര്യമെന്നും അജിത് എന്നോട് പറഞ്ഞു.ഇത് ഞാന് വിശ്വസിച്ചു എന്നതാണ് സത്യം.പക്ഷേ ഇത് നീക്കം ബൂംമറാങ്ങായി മാറി.അതാണ് സര്ക്കാര് വീഴാന് കാരണമെന്നും ഫട്നാവിസ് പറഞ്ഞു.അതേസമയം അണിയറയിലെ നീക്കങ്ങളെ കുറിച്ചുള്ള കാര്യങ്ങളും അടുത്ത ദിവസം വെളിപ്പെടുത്തും.നിരധി കാര്യങ്ങള് രഹസ്യമായി നടന്നിട്ടുണ്ടെന്നും ഫട്നാവിസ് പറഞ്ഞു.എന്നാല് അജിത് പവാറിനെതിരെയുള്ള കേസുകള് പിന്വലിക്കുന്നതിന് വേണ്ടിയാണ് ഈ നാടകം നടന്നതെന്ന വാദങ്ങളെയും ഫട്നാവിസ് തള്ളി.എസിബി അദ്ദേഹത്തിന് ക്ലീന് ചിറ്റ് നല്കിയിട്ടുണ്ടാവും.എന്നാല് ഹൈക്കോടതിയില് ഈ വാദം നിലനില്ക്കില്ലെന്നും ഫട്നാവിസ് പറഞ്ഞു
അജിത് പവാര് വഞ്ചിച്ചു... ശരത് പവാറിന്റെ സഹായമുണ്ടെന്ന് പറഞ്ഞു, മഹാനാടകം വെളിപ്പെടുത്തി ഫട്നാവിസ്
https://malayalam.oneindia.com/news/india/ajit-told-me-sharat-pawar-knew-of-ncp-bjp-plans-says-devendra-fadnavis-238231.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്രയില് തിരക്കിട്ട് സര്ക്കാരുണ്ടാക്കാന് കാരണം അജിത് പവാറാണെന്ന് വെളിപ്പെടുത്തി ദേവേന്ദ്ര ഫട്നാവിസ്.തന്നെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ചെന്ന് ഫട്നാവിസ് പറയുന്നു.സര്ക്കാരുണ്ടാക്കാന് തന്നെ ഇങ്ങോട്ട് വന്ന് ക്ഷണിക്കുകയായിരുന്നു അജിത്.ബിജെപി ഇതര പാര്ട്ടികളുമായി ഈ സമയം ഞങ്ങള് ചര്ച്ച നടത്തുന്നുണ്ടായിരുന്നു.ഈ സമയത്താണ് അജിത് ഞങ്ങളെ സമീപിച്ചത്.54 എന്സിപിമാരുടെയും പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തെന്നും ഫട്നാവിസ് വ്യക്തമാക്കി.ഇത്രയും വലിയ പിന്തുണയുള്ളത് കൊണ്ടാണ് ഞാന് സര്ക്കാരുണ്ടാക്കാന് തീരുമാനിച്ചത്.അജിത് പവാറിന്റെ നിര്ദേശപ്രകാരം ഞാന് കുറച്ച് എംഎല്എമാരുമായി സംസാരിച്ചു.അവര് ബിജെപിക്കൊപ്പം നില്ക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞു.ഇതിന് പുറമേ എന്സിപി അധ്യക്ഷന് ശരത് പവാറുമായി ഇക്കാര്യം സംസാരിച്ചതാണെന്നും അജിത് പറഞ്ഞു.ഇതില് കൂടുതല് എന്താണ് ഞാന് വിശ്വസിക്കേണ്ടത്.ശരത് പവാറിന്റെ പിന്തുണയുണ്ടെന്ന് ഉറപ്പിച്ചാണ് സര്ക്കാരുണ്ടാക്കാന് തീരുമാനിച്ചതെന്നും ഫട്നാവിസ് പറഞ്ഞു.കോണ്ഗ്രസിനൊപ്പം പോകാന് എന്സിപിക്ക് ആഗ്രഹമില്ലെന്ന് പറഞ്ഞാണ് അജിത് പവാര് ബിജെപിയെ സമീപിച്ചത്.ത്രികക്ഷി സഖ്യത്തിന് സര്ക്കാരുണ്ടാക്കി മുന്നോട്ട് പോകാനാവില്ല.സുസ്ഥിരമായ സര്ക്കാരിന് ബിജെപിക്കൊപ്പം ചേരാനാണ് താല്പര്യമെന്നും അജിത് എന്നോട് പറഞ്ഞു.ഇത് ഞാന് വിശ്വസിച്ചു എന്നതാണ് സത്യം.പക്ഷേ ഇത് നീക്കം ബൂംമറാങ്ങായി മാറി.അതാണ് സര്ക്കാര് വീഴാന് കാരണമെന്നും ഫട്നാവിസ് പറഞ്ഞു.അതേസമയം അണിയറയിലെ നീക്കങ്ങളെ കുറിച്ചുള്ള കാര്യങ്ങളും അടുത്ത ദിവസം വെളിപ്പെടുത്തും.നിരധി കാര്യങ്ങള് രഹസ്യമായി നടന്നിട്ടുണ്ടെന്നും ഫട്നാവിസ് പറഞ്ഞു.എന്നാല് അജിത് പവാറിനെതിരെയുള്ള കേസുകള് പിന്വലിക്കുന്നതിന് വേണ്ടിയാണ് ഈ നാടകം നടന്നതെന്ന വാദങ്ങളെയും ഫട്നാവിസ് തള്ളി.എസിബി അദ്ദേഹത്തിന് ക്ലീന് ചിറ്റ് നല്കിയിട്ടുണ്ടാവും.എന്നാല് ഹൈക്കോടതിയില് ഈ വാദം നിലനില്ക്കില്ലെന്നും ഫട്നാവിസ് പറഞ്ഞു ### Headline : അജിത് പവാര് വഞ്ചിച്ചു... ശരത് പവാറിന്റെ സഹായമുണ്ടെന്ന് പറഞ്ഞു, മഹാനാടകം വെളിപ്പെടുത്തി ഫട്നാവിസ്
427
അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്രയിലും പുറക്കാടും നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്നു പേർക്ക് പരിക്ക്.ആരുടെയും നിലഗുരുതരമല്ല.പുന്നപ്ര കാർമൽ എഞ്ചിനിയറിംഗ് കോളേജിന് മുന്നിൽ നിയന്ത്രണം തെറ്റിയ ലോറി മറിഞ്ഞാണ് മൂന്നു പേർക്ക് പരിക്കേറ്റത്.ലോറി ഡ്രൈവർ മേട്ടുപ്പാളയം സ്വദേശി കുത്തുബ്ദ്ദീൻ(49) സൈക്കിൾ യാത്രികനായ പുന്നപ്ര എട്ടുകണ്ടത്തിൽ ജയകുമാർ(64) ലൂണ യാത്രികനായ കുതിരപ്പന്തി ചിറമുറിക്കൽ ആഷിഖ്(57) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായി കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ലോറി മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെവന്ന ടാങ്കർ ലോറിയിൽ തട്ടി.ഇതോടെ ലോറി ഇടത്തോട്ട് വെട്ടിക്കുന്നതിനിടയിലാണ് റോഡിലൂടെ പോകുകയായിരുന്ന ലൂണയിലും സൈകിളിലും ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്.സൈക്കിൾ യാത്രികൻ ജയകുമാർ പത്രവിതരണം നടത്തുന്നതിനിടയിലും ആഷിഖ്, മീൻ എടുക്കാനായി വണ്ടാനത്തേക്ക് പോകുന്നതിനിടയിലുമായിരുന്നു അപകടം.ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.റോഡിൽ നിരന്ന പച്ചക്കറി മറ്റൊരു വാഹനത്തിലേക്ക് മാറ്റിയതിനുശേഷമാണ് മറിഞ്ഞ ലോറി ഉയർത്തിയത്.തമിഴ്നാട്ടിൽനിന്ന് കൽക്കരി കയറ്റി കൊച്ചിയിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്ത് ദേശിയപാതയോരത്തെ മരത്തിൽ ഇടിച്ചാണ് പുറക്കാട് അപകടം നടന്നത്.പുലർച്ചെ പുറക്കാട് പഴയങ്ങാടിയിലായിരുന്നു സംഭവം.ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ തല്സ്ഥാനത്ത് നിന്ന് തരംതാഴ്ത്തും ; നവീന് പട്നായിക്
ആലപ്പുഴയില് രണ്ട് അപകടങ്ങള് : മൂന്ന് പേര്ക്ക് പരിക്ക്
https://www.malayalamexpress.in/archives/805518/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്രയിലും പുറക്കാടും നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്നു പേർക്ക് പരിക്ക്.ആരുടെയും നിലഗുരുതരമല്ല.പുന്നപ്ര കാർമൽ എഞ്ചിനിയറിംഗ് കോളേജിന് മുന്നിൽ നിയന്ത്രണം തെറ്റിയ ലോറി മറിഞ്ഞാണ് മൂന്നു പേർക്ക് പരിക്കേറ്റത്.ലോറി ഡ്രൈവർ മേട്ടുപ്പാളയം സ്വദേശി കുത്തുബ്ദ്ദീൻ(49) സൈക്കിൾ യാത്രികനായ പുന്നപ്ര എട്ടുകണ്ടത്തിൽ ജയകുമാർ(64) ലൂണ യാത്രികനായ കുതിരപ്പന്തി ചിറമുറിക്കൽ ആഷിഖ്(57) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായി കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ലോറി മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെവന്ന ടാങ്കർ ലോറിയിൽ തട്ടി.ഇതോടെ ലോറി ഇടത്തോട്ട് വെട്ടിക്കുന്നതിനിടയിലാണ് റോഡിലൂടെ പോകുകയായിരുന്ന ലൂണയിലും സൈകിളിലും ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്.സൈക്കിൾ യാത്രികൻ ജയകുമാർ പത്രവിതരണം നടത്തുന്നതിനിടയിലും ആഷിഖ്, മീൻ എടുക്കാനായി വണ്ടാനത്തേക്ക് പോകുന്നതിനിടയിലുമായിരുന്നു അപകടം.ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.റോഡിൽ നിരന്ന പച്ചക്കറി മറ്റൊരു വാഹനത്തിലേക്ക് മാറ്റിയതിനുശേഷമാണ് മറിഞ്ഞ ലോറി ഉയർത്തിയത്.തമിഴ്നാട്ടിൽനിന്ന് കൽക്കരി കയറ്റി കൊച്ചിയിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്ത് ദേശിയപാതയോരത്തെ മരത്തിൽ ഇടിച്ചാണ് പുറക്കാട് അപകടം നടന്നത്.പുലർച്ചെ പുറക്കാട് പഴയങ്ങാടിയിലായിരുന്നു സംഭവം.ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ തല്സ്ഥാനത്ത് നിന്ന് തരംതാഴ്ത്തും ; നവീന് പട്നായിക് ### Headline : ആലപ്പുഴയില് രണ്ട് അപകടങ്ങള് : മൂന്ന് പേര്ക്ക് പരിക്ക്
428
തൃശൂര്: സപ്ലൈകോ പർച്ചേസ് നടപടികൾ നിയമാനുസൃതവും സുതാര്യവുമാണെന്ന് സപ്ലൈകോ അധികൃതർ.സപ്ലൈകോ ടെണ്ടർ നടപടികളെക്കുറിച്ചുള്ള വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് സപ്ലൈകോയുടെ വിശദീകരണം.2019 നവംബർ 5ന് നടത്തേണ്ടിയിരുന്ന ഇ ടെണ്ടർ സിവിസി നിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റദ്ദ് ചെയ്ത് നവംബർ 22ന് ടെണ്ടർ നടത്തിയത്.മുൻ മാസത്തെ ടെൻഡറിൽ രണ്ടുമാസം ആവശ്യമുള്ള സാധനങ്ങൾക്കാണ് ഓർഡർ നൽകിയത്.എന്നാൽ അധികവ്യാപാരം നടന്നതിനാൽ ഒരു മാസത്തിനകം അരിയും അവശ്യ സാധനങ്ങളും തീർന്നതിനാൽ എമർജൻസി പർച്ചേസ് നടത്തേണ്ടിവന്നു.ഇതുപ്രകാരം സർക്കാർ അംഗീകൃത പർച്ചേസ് മാനുവൽ ക്ലോസ് 3.2(2) പ്രകാരം അടിയന്തരമായി 295 മെട്രിക് ടൺ ജയ അരി വാങ്ങി വിപണിയിലെത്തിച്ചു.ഒക്ടോബറിൽ ജയ അരിയ്ക്ക് വേണ്ടി നടന്ന ടെണ്ടറിൽ കൊട്ടേഷൻ സ്വീകരിച്ചതും വില നിശ്ചയിച്ചതും നിയമാനുസൃതമായിട്ടാണ്.പർച്ചേസ് മാനുവൽ ഈ നിബന്ധന പ്രകാരം നടപ്പു ടെണ്ടറിലോ അതിനേക്കാൾ കുറഞ്ഞ നിരക്കിലോ മാത്രമാണ് അടിയന്തര പർച്ചേസിൽ ജയ അരി വാങ്ങി വിപണിയിൽ എത്തിച്ചിട്ടുള്ളത്.ഈ പറച്ചേസിലും നടപ്പ് ടെണ്ടർ വിലയിൽ കുറഞ്ഞതോ നിലവിലുള്ളതുമായ റേറ്റിന് മാത്രമാണ് പർച്ചേസ് ചെയ്തിട്ടുള്ളത്.വാങ്ങിയ ജയ അരി മുഴുവനും നിശ്ചിതസമയത്ത് തന്നെ വിറ്റ് പോകുകയും ചെയ്തിട്ടുണ്ട്.ഇരുപത്തിരണ്ടാം തീയതിയിൽ നടന്ന ടെണ്ടറിലൂടെ വാങ്ങിക്കുന്ന സാധനങ്ങൾ നവംബർ മാസം അവസാനത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്ക് പ്രകാരം, അടിയന്തിര പർച്ചേസ് പ്രകാരമുള്ള സാധനങ്ങൾ ഇരുപത്തിരണ്ടാം തീയതിക്കകം ലഭ്യവുമാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.കൂടാതെ ഒക്ടോബറിൽ നടത്തിയ ടെണ്ടറിൽ വിജയിച്ച സപ്ലൈയർമാരിൽ നിന്നും അതേ നിരക്കിൽ തന്നെ 30 എം ടി വീതം മട്ട അരിയും കുറുവ അരിയും വാങ്ങിയിട്ടുണ്ടെന്നും വളരെ അത്യാവശ്യഘട്ടത്തിൽ മാത്രമാണ് സപ്ലൈകോ പർച്ചേസ് നടത്തിയിട്ടുള്ളതെന്നും സപ്ലൈകോ ഹെഡ് ഓഫീസിൽ നിന്ന് അറിയിച്ചു
സപ്ലൈകോ: പർച്ചേസ് നടപടികൾ സുതാര്യം; ടെണ്ടർ നടപടികൾ നിയമവിധേയം
https://www.malayalamexpress.in/archives/956282/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: സപ്ലൈകോ പർച്ചേസ് നടപടികൾ നിയമാനുസൃതവും സുതാര്യവുമാണെന്ന് സപ്ലൈകോ അധികൃതർ.സപ്ലൈകോ ടെണ്ടർ നടപടികളെക്കുറിച്ചുള്ള വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് സപ്ലൈകോയുടെ വിശദീകരണം.2019 നവംബർ 5ന് നടത്തേണ്ടിയിരുന്ന ഇ ടെണ്ടർ സിവിസി നിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റദ്ദ് ചെയ്ത് നവംബർ 22ന് ടെണ്ടർ നടത്തിയത്.മുൻ മാസത്തെ ടെൻഡറിൽ രണ്ടുമാസം ആവശ്യമുള്ള സാധനങ്ങൾക്കാണ് ഓർഡർ നൽകിയത്.എന്നാൽ അധികവ്യാപാരം നടന്നതിനാൽ ഒരു മാസത്തിനകം അരിയും അവശ്യ സാധനങ്ങളും തീർന്നതിനാൽ എമർജൻസി പർച്ചേസ് നടത്തേണ്ടിവന്നു.ഇതുപ്രകാരം സർക്കാർ അംഗീകൃത പർച്ചേസ് മാനുവൽ ക്ലോസ് 3.2(2) പ്രകാരം അടിയന്തരമായി 295 മെട്രിക് ടൺ ജയ അരി വാങ്ങി വിപണിയിലെത്തിച്ചു.ഒക്ടോബറിൽ ജയ അരിയ്ക്ക് വേണ്ടി നടന്ന ടെണ്ടറിൽ കൊട്ടേഷൻ സ്വീകരിച്ചതും വില നിശ്ചയിച്ചതും നിയമാനുസൃതമായിട്ടാണ്.പർച്ചേസ് മാനുവൽ ഈ നിബന്ധന പ്രകാരം നടപ്പു ടെണ്ടറിലോ അതിനേക്കാൾ കുറഞ്ഞ നിരക്കിലോ മാത്രമാണ് അടിയന്തര പർച്ചേസിൽ ജയ അരി വാങ്ങി വിപണിയിൽ എത്തിച്ചിട്ടുള്ളത്.ഈ പറച്ചേസിലും നടപ്പ് ടെണ്ടർ വിലയിൽ കുറഞ്ഞതോ നിലവിലുള്ളതുമായ റേറ്റിന് മാത്രമാണ് പർച്ചേസ് ചെയ്തിട്ടുള്ളത്.വാങ്ങിയ ജയ അരി മുഴുവനും നിശ്ചിതസമയത്ത് തന്നെ വിറ്റ് പോകുകയും ചെയ്തിട്ടുണ്ട്.ഇരുപത്തിരണ്ടാം തീയതിയിൽ നടന്ന ടെണ്ടറിലൂടെ വാങ്ങിക്കുന്ന സാധനങ്ങൾ നവംബർ മാസം അവസാനത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്ക് പ്രകാരം, അടിയന്തിര പർച്ചേസ് പ്രകാരമുള്ള സാധനങ്ങൾ ഇരുപത്തിരണ്ടാം തീയതിക്കകം ലഭ്യവുമാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.കൂടാതെ ഒക്ടോബറിൽ നടത്തിയ ടെണ്ടറിൽ വിജയിച്ച സപ്ലൈയർമാരിൽ നിന്നും അതേ നിരക്കിൽ തന്നെ 30 എം ടി വീതം മട്ട അരിയും കുറുവ അരിയും വാങ്ങിയിട്ടുണ്ടെന്നും വളരെ അത്യാവശ്യഘട്ടത്തിൽ മാത്രമാണ് സപ്ലൈകോ പർച്ചേസ് നടത്തിയിട്ടുള്ളതെന്നും സപ്ലൈകോ ഹെഡ് ഓഫീസിൽ നിന്ന് അറിയിച്ചു ### Headline : സപ്ലൈകോ: പർച്ചേസ് നടപടികൾ സുതാര്യം; ടെണ്ടർ നടപടികൾ നിയമവിധേയം
429
വിഷയം റെക്കോര്ഡ് സ്ത്രീ ലക്ഷങ്ങള് ഒഴുകിയെത്തി; ചരിത്രമായി വനിതാമതിലുയര്ന്നു, പ്രമുഖര് അണിനിരന്നു 1, 2019, 16:22 പെണ്കരുത്തില് ചരിത്രമാവാന് വനിതാ മതില്; മതിലുയരുക നാലുമുതല് നലേകാല് വരെ 1, 2019, 09:00 പതറാതെ കുതിക്കുന്ന ഖത്തര്; രാജ്യത്ത് റെക്കോര്ഡ് നിക്ഷേപം, നേട്ടം മലയാളികള്ക്കും, നികുതിയിളവ് 10, 2018, 15:21 200 മില്ലി സ്വര്ണ്ണത്തില് കുഞ്ഞന് വേള്ഡ് കപ്പ്: അബ്ദുല് അലി ഇന്ത്യ ബുക്ഓഫ് റെക്കോര്ഡ്സില് 5, 2018, 10:51 ബൈക്കില് കറങ്ങിയത് മൂന്നു രാജ്യങ്ങള്: ഷിനാന് ദേശീയ റെക്കോഡ്,ഭിന്ന ശേഷിക്കാര്ക്ക് പ്രചോദനമാകാന്! 4, 2018, 09:17 മഴക്കണക്കില് റെക്കോര്ഡിട്ട് വയനാട്; കാലവര്ഷത്തില് ഇതുവരെ ലഭിച്ചത് 1572 മില്ലീമീറ്റര് മഴ; അതീവജാഗ്രതാ നിര്ദേശവുമായി ജില്ലാഭരണകൂടം 14, 2018, 18:17 കോളെജ് ഗെയിംസ് കൊടിയിറങ്ങി, കോതമംഗലം എംഎ കോളെജിന് ഓവറോള്, അവസാന ദിവസം ആറ് റെക്കോര്ഡുകള് 4, 2018, 14:49 ഹെപ്റ്റത്തലണിലും ഡെക്കാത്തലണിലും മീറ്റ് റെക്കോര്ഡുകളോടെ കോളേജ് ഗെയിംസ് മൂന്നാം ദിനത്തിലേക്ക് 3, 2018, 11:38 ഓണത്തിന് അടിയോടടി തന്നെ; തിരുവോണത്തിന് മലയാളി 'അടിച്ച് ' തീര്ത്തത് 40 കോടിയിലധികം 6, 2017, 09:04 മെട്രോയെ ശരിക്കും പിടിച്ചു!! ആദ്യ അവധി ദിനത്തിൽ റെക്കോർഡ് വരുമാനം!! യാത്ര ചെയ്തത് 86,000 പേര്!! 26, 2017, 15:55 കേരളത്തില് ഉള്ളി വില 100 ന് മുകളില്!! ഉത്തരേന്ത്യന് ഉള്ളി കര്ഷകര് കൃഷി അവസാനിപ്പിക്കുന്നു!! 19, 2017, 11:45 ഒരു മിനിറ്റ് കൊണ്ട് എത്ര ബര്ഗര് കഴിക്കാം? ഇയാള് തിന്നത്...പുതിയ ഗിന്നസ് റെക്കോര്ഡ്, വീഡിയോ 1, 2017, 13:25 അഗാസ്സിയുടെ റെക്കോര്ഡ് തകര്ത്ത് ഫെഡറര്!! ഇന്ത്യന് വെല്സില് സ്വിസ് പതാക ഉയര്ന്നു....20, 2017, 09:27 ഇന്ത്യ ചെയ്തത് മികച്ച കാര്യം;രൂക്ഷ വിമര്ശനവുമായി ചൈനീസ് മാധ്യമം,ബഹിരാകാശ രംഗത്ത് പിന്നില്!! 16, 2017, 13:11 170 വാക്കുകള് ഉപയോഗിച്ച് 50 ലക്ഷം വാക്യം; ഇംഗ്ലീഷ് അധ്യാപകന് തന്റെ വിദ്യാര്ഥികള്ക്ക് ചെയ്തത്
റെക്കോര്ഡ്: Latest റെക്കോര്ഡ്
https://malayalam.oneindia.com/topic/%E0%B4%B1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം റെക്കോര്ഡ് സ്ത്രീ ലക്ഷങ്ങള് ഒഴുകിയെത്തി; ചരിത്രമായി വനിതാമതിലുയര്ന്നു, പ്രമുഖര് അണിനിരന്നു 1, 2019, 16:22 പെണ്കരുത്തില് ചരിത്രമാവാന് വനിതാ മതില്; മതിലുയരുക നാലുമുതല് നലേകാല് വരെ 1, 2019, 09:00 പതറാതെ കുതിക്കുന്ന ഖത്തര്; രാജ്യത്ത് റെക്കോര്ഡ് നിക്ഷേപം, നേട്ടം മലയാളികള്ക്കും, നികുതിയിളവ് 10, 2018, 15:21 200 മില്ലി സ്വര്ണ്ണത്തില് കുഞ്ഞന് വേള്ഡ് കപ്പ്: അബ്ദുല് അലി ഇന്ത്യ ബുക്ഓഫ് റെക്കോര്ഡ്സില് 5, 2018, 10:51 ബൈക്കില് കറങ്ങിയത് മൂന്നു രാജ്യങ്ങള്: ഷിനാന് ദേശീയ റെക്കോഡ്,ഭിന്ന ശേഷിക്കാര്ക്ക് പ്രചോദനമാകാന്! 4, 2018, 09:17 മഴക്കണക്കില് റെക്കോര്ഡിട്ട് വയനാട്; കാലവര്ഷത്തില് ഇതുവരെ ലഭിച്ചത് 1572 മില്ലീമീറ്റര് മഴ; അതീവജാഗ്രതാ നിര്ദേശവുമായി ജില്ലാഭരണകൂടം 14, 2018, 18:17 കോളെജ് ഗെയിംസ് കൊടിയിറങ്ങി, കോതമംഗലം എംഎ കോളെജിന് ഓവറോള്, അവസാന ദിവസം ആറ് റെക്കോര്ഡുകള് 4, 2018, 14:49 ഹെപ്റ്റത്തലണിലും ഡെക്കാത്തലണിലും മീറ്റ് റെക്കോര്ഡുകളോടെ കോളേജ് ഗെയിംസ് മൂന്നാം ദിനത്തിലേക്ക് 3, 2018, 11:38 ഓണത്തിന് അടിയോടടി തന്നെ; തിരുവോണത്തിന് മലയാളി 'അടിച്ച് ' തീര്ത്തത് 40 കോടിയിലധികം 6, 2017, 09:04 മെട്രോയെ ശരിക്കും പിടിച്ചു!! ആദ്യ അവധി ദിനത്തിൽ റെക്കോർഡ് വരുമാനം!! യാത്ര ചെയ്തത് 86,000 പേര്!! 26, 2017, 15:55 കേരളത്തില് ഉള്ളി വില 100 ന് മുകളില്!! ഉത്തരേന്ത്യന് ഉള്ളി കര്ഷകര് കൃഷി അവസാനിപ്പിക്കുന്നു!! 19, 2017, 11:45 ഒരു മിനിറ്റ് കൊണ്ട് എത്ര ബര്ഗര് കഴിക്കാം? ഇയാള് തിന്നത്...പുതിയ ഗിന്നസ് റെക്കോര്ഡ്, വീഡിയോ 1, 2017, 13:25 അഗാസ്സിയുടെ റെക്കോര്ഡ് തകര്ത്ത് ഫെഡറര്!! ഇന്ത്യന് വെല്സില് സ്വിസ് പതാക ഉയര്ന്നു....20, 2017, 09:27 ഇന്ത്യ ചെയ്തത് മികച്ച കാര്യം;രൂക്ഷ വിമര്ശനവുമായി ചൈനീസ് മാധ്യമം,ബഹിരാകാശ രംഗത്ത് പിന്നില്!! 16, 2017, 13:11 170 വാക്കുകള് ഉപയോഗിച്ച് 50 ലക്ഷം വാക്യം; ഇംഗ്ലീഷ് അധ്യാപകന് തന്റെ വിദ്യാര്ഥികള്ക്ക് ചെയ്തത് ### Headline : റെക്കോര്ഡ്: Latest റെക്കോര്ഡ്
430
തിരുവനന്തപുരം: തിരുവനന്തപുരം എംജി കോളജിലെ എസ്എഫ്ഐ പ്രവര്ത്തകരെ എ.ബി.വി.പി പ്രവര്ത്തകര് ഓടിച്ചിട്ട് മര്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്.നിലത്തിട്ട് ചവിട്ടുന്നതും, വടിവാള് ഉപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യത്തിലുണ്ട്.കോളജിലെ നാല് എബിവിപി പ്രവര്ത്തകരും, പുറത്തു നിന്നുള്ള ഏഴ് ആര്എസ്എസ് പ്രവര്ത്തകരും ചേര്ന്നാണ് മര്ദിച്ചതെന്ന് പരുക്കേറ്റവര് ആരോപിച്ചു.ദൃശ്യങ്ങള് സഹിതം പരാതിപ്പെട്ടിട്ടും മെഡിക്കല് കോളജ് പൊലീസ് പ്രതികളെ ഇതുവരെ കസ്റ്റഡിയില് എടുത്തിട്ടില്ലെന്നും എസ്എഫ്ഐ ആക്ഷേപമുന്നയിച്ചു.ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം.എസ്എഫ്ഐ, എംജി കോളജ് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച പ്രചാരണ പ്രവര്ത്തനങ്ങളില് മുഴുകിയിരുന്ന എസ്എഫ്ഐ പ്രവര്ത്തകര്ക്കാണ് ക്രൂര മര്ദനമേറ്റത്.എംജി കോളജിന് സമീപത്തെ തട്ടുകടയില് നിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പ്രവര്ത്തകരെ 11 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.എസ്എഫ്ഐ പേരൂര്ക്കട ഏര്യാ പ്രസിഡന്റ് അഭിജിത്, എംജി കോളജ് യൂണിറ്റ് കമ്മിറ്റി അംഗം കൗഷിക് അടക്കം അഞ്ച് പേര്ക്ക് മര്ദനത്തില് പരുക്കേറ്റു.ഇവര് പേരൂര്ക്കട ആശുപത്രിയില് ചികിത്സയിലാണ്.കോളജിലെ നാല് എബിവിപി പ്രവര്ത്തകരും, പുറത്തു നിന്നുള്ള ഏഴ് ആര്എസ്എസ് പ്രവര്ത്തകരും ചേര്ന്നാണ് മര്ദിച്ചതെന്നും ഇവരെ കണ്ടാലറിയാമെന്നും എസ്എഫ്ഐ പ്രവര്ത്തകര് പറഞ്ഞു
എം.ജി കോളജില് എസ്.എഫ്.ഐ പ്രവര്ത്തകനെ എ.ബി.വി.പി പ്രവര്ത്തകര് ക്രൂരമായി മര്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്
https://www.malayalamexpress.in/archives/1045300/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തിരുവനന്തപുരം എംജി കോളജിലെ എസ്എഫ്ഐ പ്രവര്ത്തകരെ എ.ബി.വി.പി പ്രവര്ത്തകര് ഓടിച്ചിട്ട് മര്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്.നിലത്തിട്ട് ചവിട്ടുന്നതും, വടിവാള് ഉപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യത്തിലുണ്ട്.കോളജിലെ നാല് എബിവിപി പ്രവര്ത്തകരും, പുറത്തു നിന്നുള്ള ഏഴ് ആര്എസ്എസ് പ്രവര്ത്തകരും ചേര്ന്നാണ് മര്ദിച്ചതെന്ന് പരുക്കേറ്റവര് ആരോപിച്ചു.ദൃശ്യങ്ങള് സഹിതം പരാതിപ്പെട്ടിട്ടും മെഡിക്കല് കോളജ് പൊലീസ് പ്രതികളെ ഇതുവരെ കസ്റ്റഡിയില് എടുത്തിട്ടില്ലെന്നും എസ്എഫ്ഐ ആക്ഷേപമുന്നയിച്ചു.ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം.എസ്എഫ്ഐ, എംജി കോളജ് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച പ്രചാരണ പ്രവര്ത്തനങ്ങളില് മുഴുകിയിരുന്ന എസ്എഫ്ഐ പ്രവര്ത്തകര്ക്കാണ് ക്രൂര മര്ദനമേറ്റത്.എംജി കോളജിന് സമീപത്തെ തട്ടുകടയില് നിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പ്രവര്ത്തകരെ 11 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.എസ്എഫ്ഐ പേരൂര്ക്കട ഏര്യാ പ്രസിഡന്റ് അഭിജിത്, എംജി കോളജ് യൂണിറ്റ് കമ്മിറ്റി അംഗം കൗഷിക് അടക്കം അഞ്ച് പേര്ക്ക് മര്ദനത്തില് പരുക്കേറ്റു.ഇവര് പേരൂര്ക്കട ആശുപത്രിയില് ചികിത്സയിലാണ്.കോളജിലെ നാല് എബിവിപി പ്രവര്ത്തകരും, പുറത്തു നിന്നുള്ള ഏഴ് ആര്എസ്എസ് പ്രവര്ത്തകരും ചേര്ന്നാണ് മര്ദിച്ചതെന്നും ഇവരെ കണ്ടാലറിയാമെന്നും എസ്എഫ്ഐ പ്രവര്ത്തകര് പറഞ്ഞു ### Headline : എം.ജി കോളജില് എസ്.എഫ്.ഐ പ്രവര്ത്തകനെ എ.ബി.വി.പി പ്രവര്ത്തകര് ക്രൂരമായി മര്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്
431
ദില്ലി: ഇന്ത്യയിലെ പ്രമുഖരുടെ വാട്സ് ആപ്പ് സന്ദേശങ്ങള് ഇസ്രായേല് ചോര്ത്തിയെന്ന റിപ്പോര്ട്ടുകള്ക്കിടെ വിശദീകരണവുമായി വാട്സ് ആപ്പ്.ചില യൂസര്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കഴിഞ്ഞ മെയ് മാസത്തില് സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം കേന്ദ്രസര്ക്കാരിനെ അറിയിച്ചിരുന്നുവെന്നും വാട്സ് ആപ്പ് പ്രസ്താവനയില് പറഞ്ഞു.സ്വകാര്യതാ ലംഘനം ശ്രദ്ധയിപ്പെട്ട ഉടനെ ഇക്കാര്യം പരിഹരിക്കുകയും ചെയ്തു.വാട്സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ആണ് ഇക്കാര്യം വിശദീകരിച്ചത്.ഇസ്രായേല് ചാരവൃത്തി നടത്തിയെന്ന റിപ്പോര്ട്ടുകളുടെ പശ്ചാത്തലത്തില് കേന്ദ്രസര്ക്കാര് കമ്പനിയില് നിന്ന് വിശദീകരണം തേടിയിരുന്നു.തൊട്ടുപിറകെയാണ് ഫേസ്ബുക്കിന്റെ പ്രസ്താവന.മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു യൂസര്മാരുടെ സ്വകാര്യതയും സുരക്ഷയുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം.മെയ് മാസത്തില് ചില അശുഭ സൂചനകള് ലഭിച്ചു.ഇക്കാര്യം ഉടന് പരിഹരിക്കുകയും ചെയ്തു.ഇത് ഇന്ത്യന് സര്ക്കാരിനെയും സമാനമായ ലക്ഷണങ്ങള് കണ്ട മറ്റു രാജ്യങ്ങളിലെ സര്ക്കാരിനെയും അറിയിച്ചിരുന്നുവെന്നും കമ്പനി വിശദീകരിച്ചു.ഏതൊക്കെ യൂസര്മാരെയാണ് ടാര്ജറ്റ് ചെയ്യപ്പെട്ടത് എന്ന് ആദ്യം തിരിച്ചറിഞ്ഞു.എന്എസ്ഒ ഗ്രൂപ്പ് എന്ന കമ്പനിയാണ് ഇതിന് പിന്നിലെന്നും കമ്പനി അറിയിച്ചു.വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.40 കോടി പേരാണ് ഇന്ത്യയില് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.ഏത് തരത്തിലുള്ള സ്വകാര്യതാ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അറിയിക്കാന് വാട്സ് ആപ്പിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.നിയമം ലംഘിച്ചവര്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വാട്സ് ആപ്പ് അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്എസ്ഒ ഗ്രൂപ്പിനെതിരെ വാട്സ് ആപ്പ് ആരോപണവുമായി രംഗത്തുവന്നത്.ലോകത്തെ സുപ്രധാന വ്യക്തികള്, നയതന്ത്രജ്ഞര്, രാഷ്ട്രീയ വിമതര്, മാധ്യമപ്രവര്ത്തകര് എന്നിവരുടെയെല്ലാം വിവരങ്ങള് ചോര്ത്തിയെന്നാണ് പരാതി.എന്എസ്ഒ ആരോപണം നിഷേധിച്ചു
വാട്സ് ആപ്പില് സ്വകാര്യതാ ലംഘനം; എല്ലാം ഇന്ത്യന് സര്ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കമ്പനി
https://malayalam.oneindia.com/news/india/notified-indian-authorities-in-may-whatsapp-on-spying-row-236179.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ത്യയിലെ പ്രമുഖരുടെ വാട്സ് ആപ്പ് സന്ദേശങ്ങള് ഇസ്രായേല് ചോര്ത്തിയെന്ന റിപ്പോര്ട്ടുകള്ക്കിടെ വിശദീകരണവുമായി വാട്സ് ആപ്പ്.ചില യൂസര്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കഴിഞ്ഞ മെയ് മാസത്തില് സൂചന ലഭിച്ചിരുന്നുവെന്നും ഇക്കാര്യം കേന്ദ്രസര്ക്കാരിനെ അറിയിച്ചിരുന്നുവെന്നും വാട്സ് ആപ്പ് പ്രസ്താവനയില് പറഞ്ഞു.സ്വകാര്യതാ ലംഘനം ശ്രദ്ധയിപ്പെട്ട ഉടനെ ഇക്കാര്യം പരിഹരിക്കുകയും ചെയ്തു.വാട്സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ആണ് ഇക്കാര്യം വിശദീകരിച്ചത്.ഇസ്രായേല് ചാരവൃത്തി നടത്തിയെന്ന റിപ്പോര്ട്ടുകളുടെ പശ്ചാത്തലത്തില് കേന്ദ്രസര്ക്കാര് കമ്പനിയില് നിന്ന് വിശദീകരണം തേടിയിരുന്നു.തൊട്ടുപിറകെയാണ് ഫേസ്ബുക്കിന്റെ പ്രസ്താവന.മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു യൂസര്മാരുടെ സ്വകാര്യതയും സുരക്ഷയുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം.മെയ് മാസത്തില് ചില അശുഭ സൂചനകള് ലഭിച്ചു.ഇക്കാര്യം ഉടന് പരിഹരിക്കുകയും ചെയ്തു.ഇത് ഇന്ത്യന് സര്ക്കാരിനെയും സമാനമായ ലക്ഷണങ്ങള് കണ്ട മറ്റു രാജ്യങ്ങളിലെ സര്ക്കാരിനെയും അറിയിച്ചിരുന്നുവെന്നും കമ്പനി വിശദീകരിച്ചു.ഏതൊക്കെ യൂസര്മാരെയാണ് ടാര്ജറ്റ് ചെയ്യപ്പെട്ടത് എന്ന് ആദ്യം തിരിച്ചറിഞ്ഞു.എന്എസ്ഒ ഗ്രൂപ്പ് എന്ന കമ്പനിയാണ് ഇതിന് പിന്നിലെന്നും കമ്പനി അറിയിച്ചു.വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.40 കോടി പേരാണ് ഇന്ത്യയില് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.ഏത് തരത്തിലുള്ള സ്വകാര്യതാ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അറിയിക്കാന് വാട്സ് ആപ്പിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.നിയമം ലംഘിച്ചവര്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വാട്സ് ആപ്പ് അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്എസ്ഒ ഗ്രൂപ്പിനെതിരെ വാട്സ് ആപ്പ് ആരോപണവുമായി രംഗത്തുവന്നത്.ലോകത്തെ സുപ്രധാന വ്യക്തികള്, നയതന്ത്രജ്ഞര്, രാഷ്ട്രീയ വിമതര്, മാധ്യമപ്രവര്ത്തകര് എന്നിവരുടെയെല്ലാം വിവരങ്ങള് ചോര്ത്തിയെന്നാണ് പരാതി.എന്എസ്ഒ ആരോപണം നിഷേധിച്ചു ### Headline : വാട്സ് ആപ്പില് സ്വകാര്യതാ ലംഘനം; എല്ലാം ഇന്ത്യന് സര്ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കമ്പനി
432
വടകര: കോഴിക്കോട് ജില്ലയിലെ വടകരയില് സഹോദരിമാരെ പീഡിപ്പിച്ചതിനു വ്യാജ സിദ്ധനെ പോലീസ് പിടികൂടി.രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള് പെണ്കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.വേളം ചേരാപുരം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യാക്കണ്ടി മുഹമ്മദിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്.ഒരാള്ക്ക് പ്രായപൂര്ത്തിയായിട്ടില്ല മുഹമ്മദിന്റെ പീഡനത്തിന് ഇരയായ സഹോദരിമാരില് ഒരാള്ക്കു പ്രായപൂര്ത്തിയായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.ഇതോടെ പോക്സോ നിയമപ്രകാരവും ഇയാള്ക്കെതിരേ കേസെടുക്കും.പുറത്തുവരാന് കാരണം രോഗം മാറ്റാമെന്ന് ഉറപ്പു നല്കി തങ്ങളുടെ പക്കല് നിന്നു പണം തട്ടിയെടുത്തെന്ന് തിരുവെള്ളൂര് സ്വദേശികള് നല്കിയ പരാതിയില് ഒരാഴ്ച മുമ്പ് മുഹമ്മദിനെതിരേ കേസെടുത്തിരുന്നു.ഈ വാര്ത്ത പുറത്തുവന്നതോടെയാണ് തങ്ങള്ക്ക് മോശം അനുഭവമുണ്ടായെന്ന് പെണ്കുട്ടികള് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.പരാതി നല്കി പെണ്കുട്ടികള് എല്ലാം വെളിപ്പെടുത്തിയതോടെ രക്ഷിതാക്കള് ഒക്ടോബര് 14ന് വടകര പോലീസില് പരാതി നല്കുകയായിരുന്നു.ചൊവ്വാഴ്ചയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.അസുഖം മൂത്ത മകള്ക്ക് മൂത്ത മകള്ക്ക് അസുഖമായതിനെ തുടര്ന്നാണ് രക്ഷിതാക്കള് ചികില്സ തേടി മുഹമ്മദിനെ സമീപിക്കുന്നത്.മകളുടെ ശരീരത്തില് ജിന്ന് കൂടിയിട്ടുണ്ടെന്നും ഒഴിപ്പിട്ടു തരാമെന്നുമാണ് ഇയാള് രക്ഷിതാക്കളോട് പറഞ്ഞത്.ഇളയ സഹോദരിക്കും ചികില്സ വേണം രണ്ടാമത്തെ മകളുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്ന് ഉള്ളതെന്നും രണ്ടു പേര്ക്കും ചികില്സ ആവശ്യമാണെന്നും ഇയാള് രക്ഷിതാക്കളെ അറിയിച്ചു.തുടര്ന്നാണ് ഇയാള് പെണ്കുട്ടിളെ പീഡിപ്പിച്ചത്.ഭീഷണിപ്പെടുത്തി പീഡനത്തിന് വഴങ്ങാന് തയ്യാറാവാതിരുന്നതോടെ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുഹമ്മദ് പെണ്കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു
ഇതു ജിന്ന് തന്നെ, ഇളയ സഹോദരിക്കും കുഴപ്പമെന്ന്... ഇരുവര്ക്കും പീഡനം, വ്യാജ സിദ്ധന് പിടിയില്
https://malayalam.oneindia.com/news/kerala/man-tried-to-molest-sisters-arrested-184870.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വടകര: കോഴിക്കോട് ജില്ലയിലെ വടകരയില് സഹോദരിമാരെ പീഡിപ്പിച്ചതിനു വ്യാജ സിദ്ധനെ പോലീസ് പിടികൂടി.രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള് പെണ്കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.വേളം ചേരാപുരം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യാക്കണ്ടി മുഹമ്മദിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്.ഒരാള്ക്ക് പ്രായപൂര്ത്തിയായിട്ടില്ല മുഹമ്മദിന്റെ പീഡനത്തിന് ഇരയായ സഹോദരിമാരില് ഒരാള്ക്കു പ്രായപൂര്ത്തിയായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.ഇതോടെ പോക്സോ നിയമപ്രകാരവും ഇയാള്ക്കെതിരേ കേസെടുക്കും.പുറത്തുവരാന് കാരണം രോഗം മാറ്റാമെന്ന് ഉറപ്പു നല്കി തങ്ങളുടെ പക്കല് നിന്നു പണം തട്ടിയെടുത്തെന്ന് തിരുവെള്ളൂര് സ്വദേശികള് നല്കിയ പരാതിയില് ഒരാഴ്ച മുമ്പ് മുഹമ്മദിനെതിരേ കേസെടുത്തിരുന്നു.ഈ വാര്ത്ത പുറത്തുവന്നതോടെയാണ് തങ്ങള്ക്ക് മോശം അനുഭവമുണ്ടായെന്ന് പെണ്കുട്ടികള് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.പരാതി നല്കി പെണ്കുട്ടികള് എല്ലാം വെളിപ്പെടുത്തിയതോടെ രക്ഷിതാക്കള് ഒക്ടോബര് 14ന് വടകര പോലീസില് പരാതി നല്കുകയായിരുന്നു.ചൊവ്വാഴ്ചയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.അസുഖം മൂത്ത മകള്ക്ക് മൂത്ത മകള്ക്ക് അസുഖമായതിനെ തുടര്ന്നാണ് രക്ഷിതാക്കള് ചികില്സ തേടി മുഹമ്മദിനെ സമീപിക്കുന്നത്.മകളുടെ ശരീരത്തില് ജിന്ന് കൂടിയിട്ടുണ്ടെന്നും ഒഴിപ്പിട്ടു തരാമെന്നുമാണ് ഇയാള് രക്ഷിതാക്കളോട് പറഞ്ഞത്.ഇളയ സഹോദരിക്കും ചികില്സ വേണം രണ്ടാമത്തെ മകളുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്ന് ഉള്ളതെന്നും രണ്ടു പേര്ക്കും ചികില്സ ആവശ്യമാണെന്നും ഇയാള് രക്ഷിതാക്കളെ അറിയിച്ചു.തുടര്ന്നാണ് ഇയാള് പെണ്കുട്ടിളെ പീഡിപ്പിച്ചത്.ഭീഷണിപ്പെടുത്തി പീഡനത്തിന് വഴങ്ങാന് തയ്യാറാവാതിരുന്നതോടെ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുഹമ്മദ് പെണ്കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു ### Headline : ഇതു ജിന്ന് തന്നെ, ഇളയ സഹോദരിക്കും കുഴപ്പമെന്ന്... ഇരുവര്ക്കും പീഡനം, വ്യാജ സിദ്ധന് പിടിയില്
433
തൃശ്ശൂർ ജീല്ലയിൽ സ്ഥാനാര്ഥികള് വോട്ട് ചെയ്യുന്നത് ഇവിടെ...23, 2019, 00:10 ചൊവ്വാഴ്ച ജനം തിരഞ്ഞെടുപ്പ് ബൂത്തുകളിലേക്ക്...തൃശൂരിൽ മുന്നണികള് ആത്മവിശ്വാസത്തില് 22, 2019, 18:42 സ്ത്രീയുടെ സമ്മതത്തോടെയാണ് അയാൾ വയറിൽ തൊട്ടത്, പക്ഷേ..വൈറൽ കുറിപ്പുമായി നടൻ ഹരീഷ് പേരടി 21, 2019, 18:58 കടലിന്റെ മക്കളുടെ കടലോളം ആവലാതികള് കേട്ട് ടിഎന് പ്രതാപന്; എല്ലാം കേട്ടും അവരില് ഒരാളായി കൂടെ നിന്നും മുനക്കക്കടവ് ഫിഷിംഗ് ലാന്റില് സ്ഥാനാര്ത്ഥി 20, 2019, 19:29 'സുരേഷ് ഗോപി വിജയിച്ചാൽ തൃശൂരിന്റെ ഭാഗ്യം'! ബിജു മേനോന് ഫേസ്ബുക്കിൽ ആരാധകരുടെ കൂട്ടപ്പൊങ്കാല! 19, 2019, 14:32 അണ്ണാക്കിൽ തളളിത്തരാത്ത 15 ലക്ഷവും അണ്ണാക്കിൽ തറച്ച മീൻ മുളളും! സുരേഷ് ഗോപിയെ വിടാതെ അണ്ണാക്ക് 18, 2019, 17:19 ബിജെപിയുടെ പ്രചരണ പരിപാടി പൊളിച്ചത് 'മീൻ'; സുരേഷ് ഗോപിയുടെ പ്രചരണം മാറ്റി, കാരണം....18, 2019, 01:07 നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന് 12, 2019, 14:12 നോട്ട് നിരോധനത്തിലൂടെ 15 കോടി തൊഴില് നഷ്ടപ്പെട്ടു; യുപിഎ ഇത്തവണയും ജനക്ഷേമ പ്രവര്ത്തനങ്ങളുടെ മാനിഫെസ്റ്റോയുമായാണ് ജനങ്ങള്ക്കിടയിലേക്കിറങ്ങുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് 11, 2019, 20:26 നാട്ടിടവഴികളെയും നഗരവീഥികളെയും ഇളക്കിമറിച്ച് സ്ഥാനാര്ഥികള്; ആവേശക്കുട ചൂടിച്ച് ടിഎന് പ്രതാപന്, തീരദേശത്ത് ആവേശത്തിരയിളക്കി സുരേഷ് ഗോപി
ടിഎന് പ്രതാപന്: Latest ടിഎന് പ്രതാപന്
https://malayalam.oneindia.com/topic/%E0%B4%9F%E0%B4%BF%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B5%8D%E2%80%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശ്ശൂർ ജീല്ലയിൽ സ്ഥാനാര്ഥികള് വോട്ട് ചെയ്യുന്നത് ഇവിടെ...23, 2019, 00:10 ചൊവ്വാഴ്ച ജനം തിരഞ്ഞെടുപ്പ് ബൂത്തുകളിലേക്ക്...തൃശൂരിൽ മുന്നണികള് ആത്മവിശ്വാസത്തില് 22, 2019, 18:42 സ്ത്രീയുടെ സമ്മതത്തോടെയാണ് അയാൾ വയറിൽ തൊട്ടത്, പക്ഷേ..വൈറൽ കുറിപ്പുമായി നടൻ ഹരീഷ് പേരടി 21, 2019, 18:58 കടലിന്റെ മക്കളുടെ കടലോളം ആവലാതികള് കേട്ട് ടിഎന് പ്രതാപന്; എല്ലാം കേട്ടും അവരില് ഒരാളായി കൂടെ നിന്നും മുനക്കക്കടവ് ഫിഷിംഗ് ലാന്റില് സ്ഥാനാര്ത്ഥി 20, 2019, 19:29 'സുരേഷ് ഗോപി വിജയിച്ചാൽ തൃശൂരിന്റെ ഭാഗ്യം'! ബിജു മേനോന് ഫേസ്ബുക്കിൽ ആരാധകരുടെ കൂട്ടപ്പൊങ്കാല! 19, 2019, 14:32 അണ്ണാക്കിൽ തളളിത്തരാത്ത 15 ലക്ഷവും അണ്ണാക്കിൽ തറച്ച മീൻ മുളളും! സുരേഷ് ഗോപിയെ വിടാതെ അണ്ണാക്ക് 18, 2019, 17:19 ബിജെപിയുടെ പ്രചരണ പരിപാടി പൊളിച്ചത് 'മീൻ'; സുരേഷ് ഗോപിയുടെ പ്രചരണം മാറ്റി, കാരണം....18, 2019, 01:07 നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന് 12, 2019, 14:12 നോട്ട് നിരോധനത്തിലൂടെ 15 കോടി തൊഴില് നഷ്ടപ്പെട്ടു; യുപിഎ ഇത്തവണയും ജനക്ഷേമ പ്രവര്ത്തനങ്ങളുടെ മാനിഫെസ്റ്റോയുമായാണ് ജനങ്ങള്ക്കിടയിലേക്കിറങ്ങുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് 11, 2019, 20:26 നാട്ടിടവഴികളെയും നഗരവീഥികളെയും ഇളക്കിമറിച്ച് സ്ഥാനാര്ഥികള്; ആവേശക്കുട ചൂടിച്ച് ടിഎന് പ്രതാപന്, തീരദേശത്ത് ആവേശത്തിരയിളക്കി സുരേഷ് ഗോപി ### Headline : ടിഎന് പ്രതാപന്: Latest ടിഎന് പ്രതാപന്
434
കോഴിക്കോട്: കുന്ദമംഗലത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയതിന് പിന്നില് ദുരൂഹതയാരോപിച്ചു ബന്ധുക്കൾ രംഗത്ത്.ഇക്കഴിഞ്ഞ പത്താം തീയതിയാണ് കീഴരിയൂര് സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭര്ത്താവും കുടുംബവും ചേര്ന്നു യുവതിയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭര്ത്താവ് ഫോണ് വിളിച്ചതാണ് സഹേദരനില് സംശയം ഉളവാക്കിയത്.സാധാരണ ഒറ്റയ്ക്ക് ഇവര് വീട്ടിലേക്ക് വരാറില്ലെന്ന് സഹോദരൻ പറയുന്നു.രാത്രി വീട്ടില് വച്ചു കുറച്ചു പ്രശ്നങ്ങള് ഉണ്ടായിരുന്നെന്നും അതിനാല് സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭര്ത്താവ് പറഞ്ഞു.ഒരു മരണ ചടങ്ങില് സംബന്ധിക്കാന് വീട്ടില് നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടില് വന്നപ്പോള് ഇവരെ കണ്ടില്ലെന്നും ഭര്ത്താവ് പറഞ്ഞു.സഹോദരന് നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോണ് എടുത്തില്ല.പിന്നീട് ഇവര് കിണറ്റില് ചാടിയെന്ന് സഹോദരനെ നാട്ടുകാരന് വിളിച്ചറിയിക്കുകയായിരുന്നു.വിവാഹത്തിനു ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട തര്ക്കങ്ങള് ഉണ്ടായിരുന്നെന്നും അതിന്റെ പേരില് നിജിന ഭര്തൃവീട്ടുകാരുടെ പീഡനത്തിനിരയായിരുന്നെന്നും ബന്ധുക്കള് ആരോപിക്കുന്നു.മരണത്തില് സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം
അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃ വീട്ടുകാർ കൊന്നതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്
https://timeskerala.com/archives/119991
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: കുന്ദമംഗലത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയതിന് പിന്നില് ദുരൂഹതയാരോപിച്ചു ബന്ധുക്കൾ രംഗത്ത്.ഇക്കഴിഞ്ഞ പത്താം തീയതിയാണ് കീഴരിയൂര് സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭര്ത്താവും കുടുംബവും ചേര്ന്നു യുവതിയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭര്ത്താവ് ഫോണ് വിളിച്ചതാണ് സഹേദരനില് സംശയം ഉളവാക്കിയത്.സാധാരണ ഒറ്റയ്ക്ക് ഇവര് വീട്ടിലേക്ക് വരാറില്ലെന്ന് സഹോദരൻ പറയുന്നു.രാത്രി വീട്ടില് വച്ചു കുറച്ചു പ്രശ്നങ്ങള് ഉണ്ടായിരുന്നെന്നും അതിനാല് സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭര്ത്താവ് പറഞ്ഞു.ഒരു മരണ ചടങ്ങില് സംബന്ധിക്കാന് വീട്ടില് നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടില് വന്നപ്പോള് ഇവരെ കണ്ടില്ലെന്നും ഭര്ത്താവ് പറഞ്ഞു.സഹോദരന് നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോണ് എടുത്തില്ല.പിന്നീട് ഇവര് കിണറ്റില് ചാടിയെന്ന് സഹോദരനെ നാട്ടുകാരന് വിളിച്ചറിയിക്കുകയായിരുന്നു.വിവാഹത്തിനു ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട തര്ക്കങ്ങള് ഉണ്ടായിരുന്നെന്നും അതിന്റെ പേരില് നിജിന ഭര്തൃവീട്ടുകാരുടെ പീഡനത്തിനിരയായിരുന്നെന്നും ബന്ധുക്കള് ആരോപിക്കുന്നു.മരണത്തില് സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം ### Headline : അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃ വീട്ടുകാർ കൊന്നതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്
435
മുക്കം: അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷ് ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി കുട്ടമോൻ എന്നറിയപ്പെടുന്ന വിപിൻ(31) പോലീസിന്റെ പിടിയിലായി.മരിക്കുന്നതിന്റെ തലേദിവസം പ്രതികളുമായുണ്ടായ വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മനംനൊന്ത് അഖിലേഷ് ആത്മഹത്യ ചെയ്തു എന്നാണ് കേസ്.പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി; ചരിത്ര നേതാക്കളെ മറന്നു, രാജ്യത്തെ തടവറയാക്കി!! സംഭവം നടന്ന ഉടനെ ഒളിവിൽ പോയ പ്രതികൾക്കു വേണ്ടി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തത് പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെ സംഘടിപ്പിച്ച് പോലീസിനെ സമ്മർദ്ധത്തിലാക്കുകയും ചെയ്തിരുന്നു.താമരശ്ശേരി ഡിവൈഎസ്പി അന്വേഷണം നടത്തുന്ന കേസിൽ ഒമ്പതുമാസത്തെ അന്വേഷണത്തിനടയിലാണ് പ്രതി പിടിയിലാകുന്നത്.ഒളിവിൽപോയ ശേഷം പ്രതി കർണ്ണാടകയിലെ മൈസൂരും, വയനാട് പടിഞ്ഞാറത്തറയിലുളള ബന്ധുവീട്ടിലുമായി താമസിച്ചു വരികയായിരുന്നു.ഇയാൾ പിടിയിലായതോടെ മറ്റു രണ്ടു പ്രതികളേയും ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മുക്കം പോലീസ് അറിയിച്ചു.മുക്കം എസ് ഐ ഷാജിദ്.കെ, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, മുക്കം സ്റ്റേഷനിലെ എഎസ്ഐ ബേബി മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ റഹിം, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷിന്റെ ആത്മഹത്യ; മുഖ്യപ്രതി പോലീസ് പിടിയിൽ, പ്രതി പിടിയിലാകുന്നത് 9 മാസത്തെ അന്വേഷണത്തിന് ശേഷം
https://malayalam.oneindia.com/news/kozhikode/culprit-arrested-for-akhilesh-suicide-case-in-mukkam-228399.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുക്കം: അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷ് ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി കുട്ടമോൻ എന്നറിയപ്പെടുന്ന വിപിൻ(31) പോലീസിന്റെ പിടിയിലായി.മരിക്കുന്നതിന്റെ തലേദിവസം പ്രതികളുമായുണ്ടായ വാക്കു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മനംനൊന്ത് അഖിലേഷ് ആത്മഹത്യ ചെയ്തു എന്നാണ് കേസ്.പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി; ചരിത്ര നേതാക്കളെ മറന്നു, രാജ്യത്തെ തടവറയാക്കി!! സംഭവം നടന്ന ഉടനെ ഒളിവിൽ പോയ പ്രതികൾക്കു വേണ്ടി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തത് പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെ സംഘടിപ്പിച്ച് പോലീസിനെ സമ്മർദ്ധത്തിലാക്കുകയും ചെയ്തിരുന്നു.താമരശ്ശേരി ഡിവൈഎസ്പി അന്വേഷണം നടത്തുന്ന കേസിൽ ഒമ്പതുമാസത്തെ അന്വേഷണത്തിനടയിലാണ് പ്രതി പിടിയിലാകുന്നത്.ഒളിവിൽപോയ ശേഷം പ്രതി കർണ്ണാടകയിലെ മൈസൂരും, വയനാട് പടിഞ്ഞാറത്തറയിലുളള ബന്ധുവീട്ടിലുമായി താമസിച്ചു വരികയായിരുന്നു.ഇയാൾ പിടിയിലായതോടെ മറ്റു രണ്ടു പ്രതികളേയും ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മുക്കം പോലീസ് അറിയിച്ചു.മുക്കം എസ് ഐ ഷാജിദ്.കെ, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, മുക്കം സ്റ്റേഷനിലെ എഎസ്ഐ ബേബി മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ റഹിം, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് ### Headline : അഗസ്ത്യമുഴി തടപ്പറമ്പിൽ അഖിലേഷിന്റെ ആത്മഹത്യ; മുഖ്യപ്രതി പോലീസ് പിടിയിൽ, പ്രതി പിടിയിലാകുന്നത് 9 മാസത്തെ അന്വേഷണത്തിന് ശേഷം
436
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ ആവിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് കത്തയച്ചു.അധ്യാപകർക്കും വിദ്യാർഥികൾക്കുമായി 150ൽ പരം ആളുകൾക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ ആവിഷ്കരിക്കണമെന്നും കൂടുതൽ ലാബോറട്ടി സൗകര്യമൊരുക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.നിലവിൽ മെഡിക്കൽ ക്യാംപടക്കം വിദ്യാലയത്തിൽവച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചതിന് പുറമെ പ്രതിരോധ പ്രവർത്തനത്തിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, എച്ച്1എൻ1 ഭീതിയുടെ പശ്ചാത്തലത്തിൽ മുക്കം നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു.അംഗൻവാടിക്കും മദ്രസയ്ക്കും അവധി ബാധകമായിരിക്കും.എച്ച്1 എന്1 പടര്ന്നു പിടിച്ച കോഴിക്കോട് കാരശേരി പഞ്ചായത്തില് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് മെഡിക്കല് ക്യാമ്പ് തുടരുകയാണ്.ആനയാംകുന്ന് ഹയര്സെക്കന്ഡറി സ്കൂളിലെ ക്യാമ്പില് പനി ലക്ഷണങ്ങളുളള നൂറിലേറെ പേര് ചികിത്സ തേടിയെത്തിയിട്ടുണ്ട്.കാരശേരി ആനയാംകുന്ന് ഹയര്സെക്കന്ഡറി സ്കൂളിലും തൊട്ടടുത്ത എല്പി സ്കൂളിലുമായി പടര്ന്നത് എച്ച്1 എന്1 വൈറസെന്ന സ്ഥിരീകരണം വന്നതോടെയാണ് ആരോഗ്യ വകുപ്പ് സ്കൂളിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചത്
എച്ച് വൺ എൻ വൺ: ആരോഗ്യ മന്ത്രിക്ക് രാഹുലിന്റെ കത്ത്
https://www.malayalamexpress.in/archives/1007999/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ ആവിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് കത്തയച്ചു.അധ്യാപകർക്കും വിദ്യാർഥികൾക്കുമായി 150ൽ പരം ആളുകൾക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ ആവിഷ്കരിക്കണമെന്നും കൂടുതൽ ലാബോറട്ടി സൗകര്യമൊരുക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.നിലവിൽ മെഡിക്കൽ ക്യാംപടക്കം വിദ്യാലയത്തിൽവച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചതിന് പുറമെ പ്രതിരോധ പ്രവർത്തനത്തിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, എച്ച്1എൻ1 ഭീതിയുടെ പശ്ചാത്തലത്തിൽ മുക്കം നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു.അംഗൻവാടിക്കും മദ്രസയ്ക്കും അവധി ബാധകമായിരിക്കും.എച്ച്1 എന്1 പടര്ന്നു പിടിച്ച കോഴിക്കോട് കാരശേരി പഞ്ചായത്തില് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് മെഡിക്കല് ക്യാമ്പ് തുടരുകയാണ്.ആനയാംകുന്ന് ഹയര്സെക്കന്ഡറി സ്കൂളിലെ ക്യാമ്പില് പനി ലക്ഷണങ്ങളുളള നൂറിലേറെ പേര് ചികിത്സ തേടിയെത്തിയിട്ടുണ്ട്.കാരശേരി ആനയാംകുന്ന് ഹയര്സെക്കന്ഡറി സ്കൂളിലും തൊട്ടടുത്ത എല്പി സ്കൂളിലുമായി പടര്ന്നത് എച്ച്1 എന്1 വൈറസെന്ന സ്ഥിരീകരണം വന്നതോടെയാണ് ആരോഗ്യ വകുപ്പ് സ്കൂളിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചത് ### Headline : എച്ച് വൺ എൻ വൺ: ആരോഗ്യ മന്ത്രിക്ക് രാഹുലിന്റെ കത്ത്
437
റഷ്യൻ കമ്യൂണിസ്റ്റ് നേതാക്കളായ യുർചിക്ക് വ്ലാഡിസ്ലോവും സെൻജിനിക്ക് വലേറിയും ബാംഗ്ലൂരിലെ ആർട്ട് ഓഫ് ലിവിംഗ് ആസ്ഥാനത്തെത്തി ശ്രീ ശ്രീരവിശങ്കറെ സന്ദർശിച്ചു.കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും ആത്മീയമേഖലയെക്കുറിച്ചും ഇവർ ശ്രീ ശ്രീ രവിശങ്കറുമായി ദീർഘനേരം സംസാരിച്ചു.അരിവാൾ ചുറ്റിക മുദ്രണം ചെയ്ത ചുവന്ന ഷാൾ രവിശങ്കറെ ഇവർ അണിയിച്ചു.രവിശങ്കറിന്റെ റഷ്യയിലെ സേവനങ്ങളെ പ്രകീർത്തിച്ചാണ് സംഘം മടങ്ങിയത്.മറുപുറംഃ ഇനിയിപ്പോ അടുത്ത പാർട്ടി സമ്മേളനപന്തലുകളിൽ മാർക്സ്, ലെനിൻ, ഏംഗൽസ് എന്നിവരുടെകൂടെ നമുക്കീ ശ്വാസംവലിക്കാരനെ കൂടി കാണാനാകുമോ....? എന്തായാലും നമ്മുടെ പഴയ മുഖ്യൻ മാർപ്പാപ്പയ്ക്ക് ഭഗവത്ഗീത കൊടുത്തതുപോലെയുളള കടുംകൈയ്യൊന്നും റഷ്യൻ നേതാക്കൾ കാട്ടിയില്ല.അരിവാളും ചുറ്റികയും പതിപ്പിച്ച ചെമ്പട്ടല്ലേ പുതപ്പിച്ചത്.ഇനി ഗ്രൂപ്പിസവും തമ്മിൽതല്ലുമൊക്കെ നടത്തി മനസ്സ് വ്യാകുലപ്പെടുമ്പോൾ ശ്വാസം വലിച്ച് ശാന്തരാകാൻ ധൈര്യമായി സഖാക്കൾക്ക് ശ്രീശ്രീയുടെ അടുത്ത് പോകാമല്ലോ.ശ്വാസം അകത്തേക്ക് വലിക്കുമ്പോൾ നാലുപ്രാവശ്യം ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുകയും ശ്വാസം പുറത്തേയ്ക്ക് വിടുമ്പോൾ അത് ആറു പ്രവശ്യവുമാക്കി നമുക്ക് രസിക്കാം.മല ഏതായാലും മമ്മദിന്റെ അടുത്തെത്തി.ഇനി നാട്ടിലെ എലികളും ഉടനെ എത്തുമെന്ന് കരുതാം.ഏതായാലും ഇതു വലിയ ചതിപ്പീരായിപ്പോയി റഷ്യൻസഖാക്കളേ......അഭിപ്രായങ്ങൾ
റഷ്യൻ കമ്യൂണിസ്റ്റുകൾ രവിശങ്കറെ സന്ദർശിച്ചു
http://www.puzha.com/blog/magazine-chanakyan-marupuram1_mar24_08/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : റഷ്യൻ കമ്യൂണിസ്റ്റ് നേതാക്കളായ യുർചിക്ക് വ്ലാഡിസ്ലോവും സെൻജിനിക്ക് വലേറിയും ബാംഗ്ലൂരിലെ ആർട്ട് ഓഫ് ലിവിംഗ് ആസ്ഥാനത്തെത്തി ശ്രീ ശ്രീരവിശങ്കറെ സന്ദർശിച്ചു.കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും ആത്മീയമേഖലയെക്കുറിച്ചും ഇവർ ശ്രീ ശ്രീ രവിശങ്കറുമായി ദീർഘനേരം സംസാരിച്ചു.അരിവാൾ ചുറ്റിക മുദ്രണം ചെയ്ത ചുവന്ന ഷാൾ രവിശങ്കറെ ഇവർ അണിയിച്ചു.രവിശങ്കറിന്റെ റഷ്യയിലെ സേവനങ്ങളെ പ്രകീർത്തിച്ചാണ് സംഘം മടങ്ങിയത്.മറുപുറംഃ ഇനിയിപ്പോ അടുത്ത പാർട്ടി സമ്മേളനപന്തലുകളിൽ മാർക്സ്, ലെനിൻ, ഏംഗൽസ് എന്നിവരുടെകൂടെ നമുക്കീ ശ്വാസംവലിക്കാരനെ കൂടി കാണാനാകുമോ....? എന്തായാലും നമ്മുടെ പഴയ മുഖ്യൻ മാർപ്പാപ്പയ്ക്ക് ഭഗവത്ഗീത കൊടുത്തതുപോലെയുളള കടുംകൈയ്യൊന്നും റഷ്യൻ നേതാക്കൾ കാട്ടിയില്ല.അരിവാളും ചുറ്റികയും പതിപ്പിച്ച ചെമ്പട്ടല്ലേ പുതപ്പിച്ചത്.ഇനി ഗ്രൂപ്പിസവും തമ്മിൽതല്ലുമൊക്കെ നടത്തി മനസ്സ് വ്യാകുലപ്പെടുമ്പോൾ ശ്വാസം വലിച്ച് ശാന്തരാകാൻ ധൈര്യമായി സഖാക്കൾക്ക് ശ്രീശ്രീയുടെ അടുത്ത് പോകാമല്ലോ.ശ്വാസം അകത്തേക്ക് വലിക്കുമ്പോൾ നാലുപ്രാവശ്യം ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുകയും ശ്വാസം പുറത്തേയ്ക്ക് വിടുമ്പോൾ അത് ആറു പ്രവശ്യവുമാക്കി നമുക്ക് രസിക്കാം.മല ഏതായാലും മമ്മദിന്റെ അടുത്തെത്തി.ഇനി നാട്ടിലെ എലികളും ഉടനെ എത്തുമെന്ന് കരുതാം.ഏതായാലും ഇതു വലിയ ചതിപ്പീരായിപ്പോയി റഷ്യൻസഖാക്കളേ......അഭിപ്രായങ്ങൾ ### Headline : റഷ്യൻ കമ്യൂണിസ്റ്റുകൾ രവിശങ്കറെ സന്ദർശിച്ചു
438
ി കൂടാതെ, ബള്ബുകള്, കാറിന്റെ പാര്ട്സ്, ഫര്ണിച്ചറുകള്, കളിപ്പാട്ടം, വസ്ത്രങ്ങള് തുടങ്ങിയവയും ഒഴുകി എത്തിയിരുന്നു ആംസ്റ്റര്ഡാം: മുത്തിനും പവിഴത്തിനും പകരം കടലമ്മയുടെ സമ്മാനം എല്ഇഡി ടിവികളുടെ ചാകര.വെറുമൊരു കെട്ടുകഥയാണെന്ന് കരുതേണ്ട.യഥാര്ത്ഥത്തില് നടന്ന സംഭവം തന്നെ.കഴിഞ്ഞദിവസം ഡച്ച് ദ്വീപില് സൂര്യോദയം കാണാനെത്തിയവര് ടിവി ഉള്പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള് തിരയില് ഒഴുകി നടക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ്.കടല്ക്ഷോഭത്തില്പ്പെട്ട് ചരക്ക് കപ്പലില് നിന്ന് നൂറു കണക്കിന് കണ്ടെയ്നറുകള് കടലില് പതിച്ചതാണ് എല്ഇഡി ചാകരയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്.വലിയ ചരക്കു കപ്പലുകളിലൊന്നായ യിലെ ഉപകരണങ്ങള് നിറച്ച കണ്ടെയ്നറുകളാവാം കടലില് പതിച്ചതെന്ന് ഡെച്ച് കോസ്റ്റ് ഗാര്ഡ് പറയുന്നു.കണ്ടെയ്നറുകള് ശക്തമായ തിരയില്പ്പെട്ടതോടെ തുറന്നു വരികയും ഇതിലുണ്ടായിരുന്ന എല്ഇഡി ടിവി ഉള്പ്പെടെയുള്ള വിലകൂടിയ ഉപകരണങ്ങള് കടലില് ഒഴുകി നടന്ന് കരയില് അടിയുകയുമായിരുന്നു എന്നാണ് വിലയിരുത്തല്.കടലില് ഒഴുകി നടന്ന ചില കണ്ടെയ്നറുകള് കോസ്റ്റ് ഗാര്ഡ് കണ്ടെത്തി കരക്കെത്തിച്ചിട്ടുണ്ട്.ടിവി കൂടാതെ, ബള്ബുകള്, കാറിന്റെ പാര്ട്സ്, ഫര്ണിച്ചറുകള്, കളിപ്പാട്ടം, വസ്ത്രങ്ങള് തുടങ്ങിയവയും ഒഴുകി എത്തിയിരുന്നു.എന്തായാലും കണ്ടെയ്നര് കരക്ക് അടിഞ്ഞ പ്രദേശങ്ങളിലുള്ളവര്ക്ക് ഇത് വമ്പനൊരു ചാകര തന്നെയായിരുന്നു
കടലില് എല്ഇഡി ടിവികളുടെ ചാകര; കടലമ്മയുടെ സമ്മാനം കണ്ട് കണ്ണ് തള്ളി പ്രദേശവാസികള്
https://bignewskerala.com/2019/01/04/led-tv-in-sea/29302/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ി കൂടാതെ, ബള്ബുകള്, കാറിന്റെ പാര്ട്സ്, ഫര്ണിച്ചറുകള്, കളിപ്പാട്ടം, വസ്ത്രങ്ങള് തുടങ്ങിയവയും ഒഴുകി എത്തിയിരുന്നു ആംസ്റ്റര്ഡാം: മുത്തിനും പവിഴത്തിനും പകരം കടലമ്മയുടെ സമ്മാനം എല്ഇഡി ടിവികളുടെ ചാകര.വെറുമൊരു കെട്ടുകഥയാണെന്ന് കരുതേണ്ട.യഥാര്ത്ഥത്തില് നടന്ന സംഭവം തന്നെ.കഴിഞ്ഞദിവസം ഡച്ച് ദ്വീപില് സൂര്യോദയം കാണാനെത്തിയവര് ടിവി ഉള്പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള് തിരയില് ഒഴുകി നടക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ്.കടല്ക്ഷോഭത്തില്പ്പെട്ട് ചരക്ക് കപ്പലില് നിന്ന് നൂറു കണക്കിന് കണ്ടെയ്നറുകള് കടലില് പതിച്ചതാണ് എല്ഇഡി ചാകരയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്.വലിയ ചരക്കു കപ്പലുകളിലൊന്നായ യിലെ ഉപകരണങ്ങള് നിറച്ച കണ്ടെയ്നറുകളാവാം കടലില് പതിച്ചതെന്ന് ഡെച്ച് കോസ്റ്റ് ഗാര്ഡ് പറയുന്നു.കണ്ടെയ്നറുകള് ശക്തമായ തിരയില്പ്പെട്ടതോടെ തുറന്നു വരികയും ഇതിലുണ്ടായിരുന്ന എല്ഇഡി ടിവി ഉള്പ്പെടെയുള്ള വിലകൂടിയ ഉപകരണങ്ങള് കടലില് ഒഴുകി നടന്ന് കരയില് അടിയുകയുമായിരുന്നു എന്നാണ് വിലയിരുത്തല്.കടലില് ഒഴുകി നടന്ന ചില കണ്ടെയ്നറുകള് കോസ്റ്റ് ഗാര്ഡ് കണ്ടെത്തി കരക്കെത്തിച്ചിട്ടുണ്ട്.ടിവി കൂടാതെ, ബള്ബുകള്, കാറിന്റെ പാര്ട്സ്, ഫര്ണിച്ചറുകള്, കളിപ്പാട്ടം, വസ്ത്രങ്ങള് തുടങ്ങിയവയും ഒഴുകി എത്തിയിരുന്നു.എന്തായാലും കണ്ടെയ്നര് കരക്ക് അടിഞ്ഞ പ്രദേശങ്ങളിലുള്ളവര്ക്ക് ഇത് വമ്പനൊരു ചാകര തന്നെയായിരുന്നു ### Headline : കടലില് എല്ഇഡി ടിവികളുടെ ചാകര; കടലമ്മയുടെ സമ്മാനം കണ്ട് കണ്ണ് തള്ളി പ്രദേശവാസികള്
439
ഇനി വാട്സാപ്പും ടെലഗ്രാമും വേണ്ട, ഇന്ത്യയുടെ സ്വന്തം 'ജിംസ്' ആപ്പ് വരുന്നു 23, 2020, 16:45 വാട്സ് ആപ്പില് സ്വകാര്യതാ ലംഘനം; എല്ലാം ഇന്ത്യന് സര്ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കമ്പനി 2, 2019, 11:03 കേരളത്തെ വിറപ്പിച്ച വാട്സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനം 28, 2019, 16:16 ഹര്ത്താലിന് പിന്നാലെ വീണ്ടും വാട്സ് ആപ്പ് വ്യാജന്; ഇത്തവണ ലക്ഷ്യം വിദ്യാര്ഥികളെ, സ്കോളര്ഷിപ്പ് 5, 2018, 18:03 കിഡ്നി രോഗികളെ സഹായിക്കാന് ഇവിടെ വാട്സപ്പ് കൂട്ടായ്മകളുടെ മത്സരം; ഇതിനോടകം സമാഹരിച്ചത് 1,14 ലക്ഷംരൂപ 19, 2017, 16:30 സൗദിയില് നരകതുല്യ ജീവിതം; സുഷമാ സ്വരാജിനോട് സഹായം അഭ്യര്ഥിച്ച് യുവതി 8, 2017, 09:06 യുവതിയെ വാട്സ് ആപ്പിലൂടെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ 2, 2017, 12:52 ആയിഷ എന്ന സുന്ദരി; സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില് നിറസാന്നിധ്യം, ഒടുവില് യുവാവിനെ പൊക്കി 13, 2017, 12:38 തോന്നിയതു പോലെ പറയാന് പറ്റില്ല, വ്യാജന്മാര്ക്കെതിരെ വാട്സ്ആപ്പ്..നടപടിയുണ്ടാകും..22, 2017, 11:09 കൊട്ടിയൂര് പീഡനത്തിന് സമാനം: വൈദികന്റെ പീഡനത്തിന് ഇരയായ 16കാരി പ്രസവിച്ചു!!! 31, 2017, 11:51 റൂംമേറ്റ്സിന്റെ നഗ്ന ചിത്രങ്ങളെടുത്ത് ബോസ്സിന് അയച്ച് കൊടുത്തു..!!! യുവതി അറസ്റ്റില്
വാട്സ് ആപ്പ്: Latest വാട്സ് ആപ്പ്
https://malayalam.oneindia.com/topic/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D-%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇനി വാട്സാപ്പും ടെലഗ്രാമും വേണ്ട, ഇന്ത്യയുടെ സ്വന്തം 'ജിംസ്' ആപ്പ് വരുന്നു 23, 2020, 16:45 വാട്സ് ആപ്പില് സ്വകാര്യതാ ലംഘനം; എല്ലാം ഇന്ത്യന് സര്ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കമ്പനി 2, 2019, 11:03 കേരളത്തെ വിറപ്പിച്ച വാട്സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനം 28, 2019, 16:16 ഹര്ത്താലിന് പിന്നാലെ വീണ്ടും വാട്സ് ആപ്പ് വ്യാജന്; ഇത്തവണ ലക്ഷ്യം വിദ്യാര്ഥികളെ, സ്കോളര്ഷിപ്പ് 5, 2018, 18:03 കിഡ്നി രോഗികളെ സഹായിക്കാന് ഇവിടെ വാട്സപ്പ് കൂട്ടായ്മകളുടെ മത്സരം; ഇതിനോടകം സമാഹരിച്ചത് 1,14 ലക്ഷംരൂപ 19, 2017, 16:30 സൗദിയില് നരകതുല്യ ജീവിതം; സുഷമാ സ്വരാജിനോട് സഹായം അഭ്യര്ഥിച്ച് യുവതി 8, 2017, 09:06 യുവതിയെ വാട്സ് ആപ്പിലൂടെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ 2, 2017, 12:52 ആയിഷ എന്ന സുന്ദരി; സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില് നിറസാന്നിധ്യം, ഒടുവില് യുവാവിനെ പൊക്കി 13, 2017, 12:38 തോന്നിയതു പോലെ പറയാന് പറ്റില്ല, വ്യാജന്മാര്ക്കെതിരെ വാട്സ്ആപ്പ്..നടപടിയുണ്ടാകും..22, 2017, 11:09 കൊട്ടിയൂര് പീഡനത്തിന് സമാനം: വൈദികന്റെ പീഡനത്തിന് ഇരയായ 16കാരി പ്രസവിച്ചു!!! 31, 2017, 11:51 റൂംമേറ്റ്സിന്റെ നഗ്ന ചിത്രങ്ങളെടുത്ത് ബോസ്സിന് അയച്ച് കൊടുത്തു..!!! യുവതി അറസ്റ്റില് ### Headline : വാട്സ് ആപ്പ്: Latest വാട്സ് ആപ്പ്
440
ദില്ലി: പാകിസ്താൻ 360 ഇന്ത്യൻ തടവുകാരെ വിട്ടയക്കുമെന്ന് സൂചന.ക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്.തിങ്കളാഴ്ച മുതല് തടവുകാരെ മോചിപ്പിക്കും.പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്താവ് ഡോ.മുഹമ്മദ് ഫൈസല് ആഴ്ചയില് നടത്തുന്ന വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പാകിസ്താന് റേഡിയോ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.ബത്തേരി നഗരസഭ: ചെയര്മാന് സ്ഥാനം രാജിവെക്കില്ലെന്നുറപ്പിച്ച് ടി എല് സാബു, കേരളാ കോണ്ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്, യുഡിഎഫ് പ്രചരണത്തിനൊപ്പം ചേരാനാവാതെ നേതൃത്വം! 537 ഇന്ത്യന് തടവുകാര് പാകിസ്താന് ജയിലുകളില് കഴിയുന്നുണ്ട്.ഇതില് 483 പേര് മത്സ്യബന്ധന തൊഴിലാളികളും 54 സാധരണക്കാരുമുണ്ട്.ഏപ്രില് 15-ന് 100 പേരെ കൂടി വിട്ടയക്കും.22-ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെ മോചിപ്പിക്കും.അവസാനത്തെ 60 പേരെ 29-നായിരിക്കും വിട്ടയക്കുക.ഈ മാസം 15,16 തിയതികളിലായി ഇതുസംബന്ധിച്ച യോഗത്തില് പങ്കെടുക്കാന് ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഈ യോഗത്തില് കൂടുതല് സമാധാന ചര്ച്ചകള് നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഏപ്പിൽ 8, 15, 22, 29 എന്നീ തിയതികളിൽ നാലു തവണയായിട്ടാണ് ഇവരെ മോചിപ്പിക്കുക.ശിക്ഷാ കാലാവധി പൂർത്തിയായ 400 തടവുകാരെ മോചിപ്പിക്കണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു
ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാകിസ്താൻ മോചിപ്പിക്കും; 355 പേരും മത്സ്യ തൊഴിലാളികൾ
https://malayalam.oneindia.com/news/india/pakistan-to-release-100-fishermen-next-week-222729.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പാകിസ്താൻ 360 ഇന്ത്യൻ തടവുകാരെ വിട്ടയക്കുമെന്ന് സൂചന.ക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്.തിങ്കളാഴ്ച മുതല് തടവുകാരെ മോചിപ്പിക്കും.പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്താവ് ഡോ.മുഹമ്മദ് ഫൈസല് ആഴ്ചയില് നടത്തുന്ന വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പാകിസ്താന് റേഡിയോ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.ബത്തേരി നഗരസഭ: ചെയര്മാന് സ്ഥാനം രാജിവെക്കില്ലെന്നുറപ്പിച്ച് ടി എല് സാബു, കേരളാ കോണ്ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്, യുഡിഎഫ് പ്രചരണത്തിനൊപ്പം ചേരാനാവാതെ നേതൃത്വം! 537 ഇന്ത്യന് തടവുകാര് പാകിസ്താന് ജയിലുകളില് കഴിയുന്നുണ്ട്.ഇതില് 483 പേര് മത്സ്യബന്ധന തൊഴിലാളികളും 54 സാധരണക്കാരുമുണ്ട്.ഏപ്രില് 15-ന് 100 പേരെ കൂടി വിട്ടയക്കും.22-ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെ മോചിപ്പിക്കും.അവസാനത്തെ 60 പേരെ 29-നായിരിക്കും വിട്ടയക്കുക.ഈ മാസം 15,16 തിയതികളിലായി ഇതുസംബന്ധിച്ച യോഗത്തില് പങ്കെടുക്കാന് ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഈ യോഗത്തില് കൂടുതല് സമാധാന ചര്ച്ചകള് നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഏപ്പിൽ 8, 15, 22, 29 എന്നീ തിയതികളിൽ നാലു തവണയായിട്ടാണ് ഇവരെ മോചിപ്പിക്കുക.ശിക്ഷാ കാലാവധി പൂർത്തിയായ 400 തടവുകാരെ മോചിപ്പിക്കണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു ### Headline : ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാകിസ്താൻ മോചിപ്പിക്കും; 355 പേരും മത്സ്യ തൊഴിലാളികൾ
441
കോട്ട: രാജസ്ഥാനിലെ കോട്ടയില് സര്ക്കാരാശുപത്രിയില് ഒരാഴ്ചയ്ക്കിടെ മരിച്ചത് 12 കുഞ്ഞുങ്ങളെന്ന് റിപ്പോര്ട്ട്.ഇതില് നാല് കുഞ്ഞുങ്ങള് നവജാത ശിശുക്കളാണ്.ജെകെ ലോണ് ആശുപത്രിയാണ് പിഞ്ചു കുഞ്ഞുങ്ങളുടെ കുരുതിക്കളമായി മാറിയിരിക്കുന്നത്.ഡിസംബറില് മാത്രം ഈ ആശുപത്രിയില് 91 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.കുഞ്ഞുങ്ങളുടെ മരണ സംഖ്യം ഉയരുന്നത് രാജസ്ഥാന് സര്ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.കോണ്ഗ്രസ് സര്ക്കാര് ഭരിക്കുന്ന രാജസ്ഥാനില് മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.ആരോഗ്യരംഗത്തെ വിദഗ്ധരേയും ഡോക്ടര്മാരേയും അടക്കം ഉള്പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.കോട്ടയിലെ വര്ധിച്ച് വരുന്ന ശിശുമരണങ്ങളെക്കുറിച്ച് റിപ്പോര്ട്ട് തയ്യാറാക്കാനാണ് ഉന്നത തല സമിതിയെ നിയോഗിച്ചിരിക്കുന്നത്.മാത്രമല്ല ഭാവിയില് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാനുളള നടപടികള്ക്ക് രൂപം നല്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഡോ.അമര്ജീത് മെഹ്ത, ഡോ.രാംബാബു ശര്മ്മ, ഡോ.സുനില് ഭട്നാഗര് എന്നിവരാണ് സമിതി അംഗങ്ങള്.ശിശുമരണങ്ങളെ കുറിച്ച് രണ്ട് ദിവസത്തിനകം സമിതി റിപ്പോര്ട്ട് സമര്പ്പിക്കുമെന്ന് സര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കി.ആശുപത്രിയുടെ ശോചനാവസ്ഥയാണ് ഇത്രയും കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്ട്ടുകള്.പന്നികള് അടക്കം ആശുപത്രിയില് വിഹരിക്കുന്നുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.ആശുപത്രിയുടെ ഗേറ്റുകളും ജനാലകളും അടക്കം തകര്ന്ന നിലയിലാണ്.ലോക്സഭാ സ്പീക്കര് ഓം ബിര്ളയുടെ മണ്ഡലമാണ് കോട്ട.മണ്ഡലത്തിലെ ഏറ്റവും വലിയ ആശുപത്രിയാണ് ജെകെ ലോണ് ആശുപത്രി
കുഞ്ഞുങ്ങളുടെ കുരുതിക്കളമായി കോട്ടയിലെ സർക്കാർ ആശുപത്രി! ഒരു മാസത്തിനിടെ മരിച്ചത് 91 കുരുന്നുകൾ
https://malayalam.oneindia.com/news/india/jk-lone-hospital-in-rajasthan-s-kota-had-recorded-91-deaths-in-december-239524.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ട: രാജസ്ഥാനിലെ കോട്ടയില് സര്ക്കാരാശുപത്രിയില് ഒരാഴ്ചയ്ക്കിടെ മരിച്ചത് 12 കുഞ്ഞുങ്ങളെന്ന് റിപ്പോര്ട്ട്.ഇതില് നാല് കുഞ്ഞുങ്ങള് നവജാത ശിശുക്കളാണ്.ജെകെ ലോണ് ആശുപത്രിയാണ് പിഞ്ചു കുഞ്ഞുങ്ങളുടെ കുരുതിക്കളമായി മാറിയിരിക്കുന്നത്.ഡിസംബറില് മാത്രം ഈ ആശുപത്രിയില് 91 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്.കുഞ്ഞുങ്ങളുടെ മരണ സംഖ്യം ഉയരുന്നത് രാജസ്ഥാന് സര്ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.കോണ്ഗ്രസ് സര്ക്കാര് ഭരിക്കുന്ന രാജസ്ഥാനില് മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.ആരോഗ്യരംഗത്തെ വിദഗ്ധരേയും ഡോക്ടര്മാരേയും അടക്കം ഉള്പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.കോട്ടയിലെ വര്ധിച്ച് വരുന്ന ശിശുമരണങ്ങളെക്കുറിച്ച് റിപ്പോര്ട്ട് തയ്യാറാക്കാനാണ് ഉന്നത തല സമിതിയെ നിയോഗിച്ചിരിക്കുന്നത്.മാത്രമല്ല ഭാവിയില് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാനുളള നടപടികള്ക്ക് രൂപം നല്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഡോ.അമര്ജീത് മെഹ്ത, ഡോ.രാംബാബു ശര്മ്മ, ഡോ.സുനില് ഭട്നാഗര് എന്നിവരാണ് സമിതി അംഗങ്ങള്.ശിശുമരണങ്ങളെ കുറിച്ച് രണ്ട് ദിവസത്തിനകം സമിതി റിപ്പോര്ട്ട് സമര്പ്പിക്കുമെന്ന് സര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കി.ആശുപത്രിയുടെ ശോചനാവസ്ഥയാണ് ഇത്രയും കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്ട്ടുകള്.പന്നികള് അടക്കം ആശുപത്രിയില് വിഹരിക്കുന്നുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.ആശുപത്രിയുടെ ഗേറ്റുകളും ജനാലകളും അടക്കം തകര്ന്ന നിലയിലാണ്.ലോക്സഭാ സ്പീക്കര് ഓം ബിര്ളയുടെ മണ്ഡലമാണ് കോട്ട.മണ്ഡലത്തിലെ ഏറ്റവും വലിയ ആശുപത്രിയാണ് ജെകെ ലോണ് ആശുപത്രി ### Headline : കുഞ്ഞുങ്ങളുടെ കുരുതിക്കളമായി കോട്ടയിലെ സർക്കാർ ആശുപത്രി! ഒരു മാസത്തിനിടെ മരിച്ചത് 91 കുരുന്നുകൾ
442
ക്കാരുമായി കൂടിയാലോചിച്ച് പരീക്ഷയുടെ സിലബസും ഘടനയും പിഎസ്സി നിശ്ചയിക്കുന്ന വ്യവസ്ഥയാണ് അംഗീകരിച്ചത് തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ്(കെഎഎസ്) വിജ്ഞാപനത്തിന് അന്തിമരൂപമാകുന്നു.കെഎഎസ് പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവയുടെ കാര്യത്തില് ചട്ടം ഭേദഗതിക്ക് സര്ക്കാര് അംഗീകാരം നല്കി.പബ്ലിക് സര്വീസ് കമ്മീഷന് തയ്യാറാക്കിയ ഭേദഗതിയാണ് അംഗീകരിച്ചത്.ഇത് ഉടന് കമ്മീഷന് കൈമാറും സര്ക്കാരുമായി കൂടിയാലോചിച്ച് പരീക്ഷയുടെ സിലബസും ഘടനയും പിഎസ്സി നിശ്ചയിക്കുന്ന വ്യവസ്ഥയാണ് അംഗീകരിച്ചത്.നേരത്തേ പിഎസ്സിയുമായി കൂടിയാലോചിച്ച് പൊതുഭരണവകുപ്പ് തീരുമാനിക്കണമെന്നായിരുന്നു നിര്ദേശം.ഇക്കാര്യത്തിലുള്ള അപ്രായോഗികത പിഎസ്സി ചെയര്മാന് അഡ്വ.എംകെ സക്കീര് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.തുടര്ന്നാണ് സിലബസ് പിഎസ്സി തയ്യാറാക്കാന് ധാരണയായത്.രണ്ട് ഘട്ട പരീക്ഷയും അഭിമുഖവുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.തസ്തിക മാറ്റംവഴിയുള്ള നിയമനത്തിന് സംവരണം ബാധകമായിരിക്കില്ല.ഉദ്യോഗ പ്രവേശനം നേടുന്നത് സംവരണാടിസ്ഥാനത്തിലായതിനാല് തസ്തിക മാറ്റത്തിന് വീണ്ടും സംവരണം വേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.എസ്സി, എസ്ടി കമ്മീഷനും ഇത് അംഗീകരിച്ചു.നേരിട്ടുള്ള നിയമനത്തിന് സംവരണം ബാധകമായിരിക്കും.നേരിട്ടുള്ള നിയമനം, തസ്തികമാറ്റം, സ്ഥാനക്കയറ്റം എന്നീ മൂന്ന് തട്ടുള്ള നിയമനഘടനയാണ് അംഗീകരിച്ചിട്ടുള്ളത്.സിലബസ്, സംവരണം എന്നിവ സംബന്ധിച്ച അവ്യക്തതയാണ് നിലവിലുണ്ടായിരുന്നത്.ഇത് നീങ്ങിയതോടെ പിഎസ്സി തയ്യാറാക്കിയ ചട്ടം ഭേദഗതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്കി.ഇക്കാര്യം പിഎസ്സിയെ അറിയിക്കും.പിഎസ്സി അംഗീകാരം ലഭിച്ചാല് ഉടനെ വിജ്ഞാപനം പുറപ്പെടുവിക്കും.2018ല് തന്നെ അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്
പിഎസ്സി തയ്യാറാക്കിയ ചട്ടം ഭേദഗതിക്ക് സര്ക്കാര് അംഗീകാരം; കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് വിജ്ഞാപനത്തിന് അന്തിമരൂപം
https://bignewskerala.com/2018/11/04/kerala-administrative-service/24584/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ക്കാരുമായി കൂടിയാലോചിച്ച് പരീക്ഷയുടെ സിലബസും ഘടനയും പിഎസ്സി നിശ്ചയിക്കുന്ന വ്യവസ്ഥയാണ് അംഗീകരിച്ചത് തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ്(കെഎഎസ്) വിജ്ഞാപനത്തിന് അന്തിമരൂപമാകുന്നു.കെഎഎസ് പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവയുടെ കാര്യത്തില് ചട്ടം ഭേദഗതിക്ക് സര്ക്കാര് അംഗീകാരം നല്കി.പബ്ലിക് സര്വീസ് കമ്മീഷന് തയ്യാറാക്കിയ ഭേദഗതിയാണ് അംഗീകരിച്ചത്.ഇത് ഉടന് കമ്മീഷന് കൈമാറും സര്ക്കാരുമായി കൂടിയാലോചിച്ച് പരീക്ഷയുടെ സിലബസും ഘടനയും പിഎസ്സി നിശ്ചയിക്കുന്ന വ്യവസ്ഥയാണ് അംഗീകരിച്ചത്.നേരത്തേ പിഎസ്സിയുമായി കൂടിയാലോചിച്ച് പൊതുഭരണവകുപ്പ് തീരുമാനിക്കണമെന്നായിരുന്നു നിര്ദേശം.ഇക്കാര്യത്തിലുള്ള അപ്രായോഗികത പിഎസ്സി ചെയര്മാന് അഡ്വ.എംകെ സക്കീര് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.തുടര്ന്നാണ് സിലബസ് പിഎസ്സി തയ്യാറാക്കാന് ധാരണയായത്.രണ്ട് ഘട്ട പരീക്ഷയും അഭിമുഖവുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.തസ്തിക മാറ്റംവഴിയുള്ള നിയമനത്തിന് സംവരണം ബാധകമായിരിക്കില്ല.ഉദ്യോഗ പ്രവേശനം നേടുന്നത് സംവരണാടിസ്ഥാനത്തിലായതിനാല് തസ്തിക മാറ്റത്തിന് വീണ്ടും സംവരണം വേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.എസ്സി, എസ്ടി കമ്മീഷനും ഇത് അംഗീകരിച്ചു.നേരിട്ടുള്ള നിയമനത്തിന് സംവരണം ബാധകമായിരിക്കും.നേരിട്ടുള്ള നിയമനം, തസ്തികമാറ്റം, സ്ഥാനക്കയറ്റം എന്നീ മൂന്ന് തട്ടുള്ള നിയമനഘടനയാണ് അംഗീകരിച്ചിട്ടുള്ളത്.സിലബസ്, സംവരണം എന്നിവ സംബന്ധിച്ച അവ്യക്തതയാണ് നിലവിലുണ്ടായിരുന്നത്.ഇത് നീങ്ങിയതോടെ പിഎസ്സി തയ്യാറാക്കിയ ചട്ടം ഭേദഗതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്കി.ഇക്കാര്യം പിഎസ്സിയെ അറിയിക്കും.പിഎസ്സി അംഗീകാരം ലഭിച്ചാല് ഉടനെ വിജ്ഞാപനം പുറപ്പെടുവിക്കും.2018ല് തന്നെ അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത് ### Headline : പിഎസ്സി തയ്യാറാക്കിയ ചട്ടം ഭേദഗതിക്ക് സര്ക്കാര് അംഗീകാരം; കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് വിജ്ഞാപനത്തിന് അന്തിമരൂപം
443
പാലക്കാട്: റേഷൻ കാർഡ് ഉടമകൾക്കുള്ള ഈ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡ് ഒന്നിന് 30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുൻഗണന വിഭാഗത്തിലെ കാർഡിലുൾപ്പെട്ട ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും.മുൻഗണനേതര സബ്സിഡി വിഭാഗത്തിൽപ്പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും രണ്ടുകിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിലും കൂടാതെ ഓരോ കാർഡിനും മൂന്ന് കിലോ അല്ലെങ്കിൽ രണ്ട് കിലോ ഫോർട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ടവർക്ക് 10.90 രൂപാ നിരക്കിൽ കാർഡൊന്നിന് 8 കിലോ അരിയും മൂന്ന് കിലോ അല്ലെങ്കിൽ രണ്ട് കിലോ ഫോർട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും നൽകും.വൈദ്യുതിയുള്ള റേഷൻ കാർഡുടമകൾക്ക് (ഇ) അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് (എൻ.ഇ) നാല് ലിറ്ററിന് മണ്ണെണ്ണ 36 രൂപ നിരക്കിലും ലഭിക്കും.'യു' സർട്ടിഫിക്കറ്റ് നേടി അമ്പിളി ; ചിത്രം ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യും
ആഗസ്റ്റ് മാസത്തെ ഭക്ഷ്യധാന്യ വിതരണം എ.എ.വൈ വിഭാഗത്തിന്: 30 കിലോ അരിയും, അഞ്ചുകിലോ ഗോതമ്പും
https://www.malayalamexpress.in/archives/744117/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: റേഷൻ കാർഡ് ഉടമകൾക്കുള്ള ഈ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡ് ഒന്നിന് 30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുൻഗണന വിഭാഗത്തിലെ കാർഡിലുൾപ്പെട്ട ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും.മുൻഗണനേതര സബ്സിഡി വിഭാഗത്തിൽപ്പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും രണ്ടുകിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിലും കൂടാതെ ഓരോ കാർഡിനും മൂന്ന് കിലോ അല്ലെങ്കിൽ രണ്ട് കിലോ ഫോർട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ടവർക്ക് 10.90 രൂപാ നിരക്കിൽ കാർഡൊന്നിന് 8 കിലോ അരിയും മൂന്ന് കിലോ അല്ലെങ്കിൽ രണ്ട് കിലോ ഫോർട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും നൽകും.വൈദ്യുതിയുള്ള റേഷൻ കാർഡുടമകൾക്ക് (ഇ) അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് (എൻ.ഇ) നാല് ലിറ്ററിന് മണ്ണെണ്ണ 36 രൂപ നിരക്കിലും ലഭിക്കും.'യു' സർട്ടിഫിക്കറ്റ് നേടി അമ്പിളി ; ചിത്രം ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യും ### Headline : ആഗസ്റ്റ് മാസത്തെ ഭക്ഷ്യധാന്യ വിതരണം എ.എ.വൈ വിഭാഗത്തിന്: 30 കിലോ അരിയും, അഞ്ചുകിലോ ഗോതമ്പും
444
ഓണക്കാലത്തെ സ്വീകരിക്കാന് കേരളം ഒരുങ്ങുമ്പോൾ പച്ചക്കറി വിപണി വില താങ്ങാനാവാതെ ജനങ്ങൾ.മഹാ പ്രളയത്തില് നിന്ന് ഒരു വിധം കരകയറുന്ന ജനങ്ങള്ക്ക് ഇപ്പോഴത്തെ പച്ചക്കറികളുടെ വില താങ്ങാവുന്നതിലും അപ്പുറമാണ്.മഴക്കെടുതിയെ തുടര്ന്ന് സംസ്ഥാനത്ത് കൃഷികള്ക്കുണ്ടായ നാശവും, തമിഴ്നാട്ടില് നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂടാന് കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു.ഏത്തക്കായ, ബീന്സ്, സാവാള, വെളുത്തുള്ളി എന്നിവയുടെ വില ഒരാഴ്ചക്കുള്ളില് കുത്തനെ വർധിക്കുകയായിരുന്നു.ഓണക്കാലത്ത് എല്ലാ വർഷവും പച്ചക്കറിക്ക് വില വർധിക്കാറുള്ളത് പതിവാണ്.എന്നാൽ സംസ്ഥാനം പ്രളയം പോലൊരു മഹാദുരന്തത്തിൽ നിന്നും കരകയറുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ഉണ്ടായിരിക്കുന്ന വർധനവ് ഇപ്പോൾ തന്നെ സാധാരണക്കാരായ ജനങ്ങളുടെ അടുക്കളയെ ബാധിച്ചു കഴിഞ്ഞു.മഴക്കെടുതി ഓണക്കാലം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടത്തിയ കൃഷിയെ ബാധിച്ചതും തമിഴ്നാട്ടിൽ നിന്നും പച്ചക്കറി എത്തുന്നത് കുറഞ്ഞതുമാണ് പച്ചക്കറി വിപണി പൊള്ളാൻ കാരണമായത്.ഇപ്പോഴും ഗതാഗത മാർഗ്ഗം പൂർണ്ണമായും പുനസ്ഥാപിക്കാൻ കഴിയാത്തതും ചരക്ക് ലോറിയിൽ എത്തുന്ന പച്ചക്കറി വിലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.അതേസമയം, വിപണിയില് ഫലപ്രദമായ ഇടപെടല് നടത്തി നല്ല ഓണം ഉണ്ണുവാനുള്ള അവസരം സര്ക്കാര് ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.ഇതിന് വേണ്ടി പ്രത്യേക ഓണചന്തകള് സിവില് സപ്ലൈസ് കോര്പ്പറേഷന് എന്നിവ സജജമാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്
പച്ചക്കറി വില' പ്രളയത്തിൽ നിന്ന് തിരിച്ചു പിടിച്ച 'ഓണം' ചുട്ടുപൊള്ളുന്നു
https://www.malayalamexpress.in/archives/795132/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഓണക്കാലത്തെ സ്വീകരിക്കാന് കേരളം ഒരുങ്ങുമ്പോൾ പച്ചക്കറി വിപണി വില താങ്ങാനാവാതെ ജനങ്ങൾ.മഹാ പ്രളയത്തില് നിന്ന് ഒരു വിധം കരകയറുന്ന ജനങ്ങള്ക്ക് ഇപ്പോഴത്തെ പച്ചക്കറികളുടെ വില താങ്ങാവുന്നതിലും അപ്പുറമാണ്.മഴക്കെടുതിയെ തുടര്ന്ന് സംസ്ഥാനത്ത് കൃഷികള്ക്കുണ്ടായ നാശവും, തമിഴ്നാട്ടില് നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂടാന് കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു.ഏത്തക്കായ, ബീന്സ്, സാവാള, വെളുത്തുള്ളി എന്നിവയുടെ വില ഒരാഴ്ചക്കുള്ളില് കുത്തനെ വർധിക്കുകയായിരുന്നു.ഓണക്കാലത്ത് എല്ലാ വർഷവും പച്ചക്കറിക്ക് വില വർധിക്കാറുള്ളത് പതിവാണ്.എന്നാൽ സംസ്ഥാനം പ്രളയം പോലൊരു മഹാദുരന്തത്തിൽ നിന്നും കരകയറുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ഉണ്ടായിരിക്കുന്ന വർധനവ് ഇപ്പോൾ തന്നെ സാധാരണക്കാരായ ജനങ്ങളുടെ അടുക്കളയെ ബാധിച്ചു കഴിഞ്ഞു.മഴക്കെടുതി ഓണക്കാലം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടത്തിയ കൃഷിയെ ബാധിച്ചതും തമിഴ്നാട്ടിൽ നിന്നും പച്ചക്കറി എത്തുന്നത് കുറഞ്ഞതുമാണ് പച്ചക്കറി വിപണി പൊള്ളാൻ കാരണമായത്.ഇപ്പോഴും ഗതാഗത മാർഗ്ഗം പൂർണ്ണമായും പുനസ്ഥാപിക്കാൻ കഴിയാത്തതും ചരക്ക് ലോറിയിൽ എത്തുന്ന പച്ചക്കറി വിലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.അതേസമയം, വിപണിയില് ഫലപ്രദമായ ഇടപെടല് നടത്തി നല്ല ഓണം ഉണ്ണുവാനുള്ള അവസരം സര്ക്കാര് ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.ഇതിന് വേണ്ടി പ്രത്യേക ഓണചന്തകള് സിവില് സപ്ലൈസ് കോര്പ്പറേഷന് എന്നിവ സജജമാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് ### Headline : പച്ചക്കറി വില' പ്രളയത്തിൽ നിന്ന് തിരിച്ചു പിടിച്ച 'ഓണം' ചുട്ടുപൊള്ളുന്നു
445
ഹെയ്ത്തി ക്യാമ്പുകളില് ലൈംഗിക പീഡനം 8 2010, 10:55 പോര്ട്ട് ഓ പ്രിന്സ്: ഹെയ്ത്തി ഭൂകമ്പത്തെത്തുടര്ന്ന് പാര്പ്പിടം നഷ്ടപ്പെട്ടവരെ പാര്പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില് സ്ത്രീകള്ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്.ദുരിതാശ്വാസ പ്രവര്ത്തകര് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ക്യാമ്പുകളെല്ലാം ജനനിബിഢമാണ്, ഈ സാഹചര്യം ചൂഷണം ചെയ്തുകൊണ്ടാണ് സ്ത്രീകള്ക്കെതിരെ അക്രമങ്ങള് നടക്കുന്നത്.ഭൂചലനത്തിന്റെ അവഷിഷ്ടങ്ങള്ക്കിടയില് നിന്നും പന്ത്രണ്ടുവയസ്സുള്ള ഒരു പെണ്കുട്ടിയെ രക്ഷപ്പെടുത്തുകയും അയാള്തന്നെ അവളെ മാനഭംഗപ്പെടുത്തുകയും ചെയ്ത വാര്ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ക്യാമ്പുകളിലെല്ലാം ഭക്ഷണത്തിനും മറ്റ് കാര്യങ്ങള്ക്കും കുറവനുഭവപ്പെടുകയാണ്.ഇതിനിടെയാണ് സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങളും അരങ്ങേറുന്നത്.ഭൂചലനത്തിന് കുടുംബത്തിലെ പുരുഷന്മാരെല്ലാം നഷ്ടപ്പെട്ട സ്ത്രീകളാണ് കൂടുതലും അക്രമങ്ങള്ക്ക് ഇരകളാവുന്നത്.ഇവര്ക്ക് പലപ്പോഴും തനിച്ച് പുറത്തുപോകേണ്ട അവസ്ഥയുണ്ട്.ഇത്തരം സാഹചര്യങ്ങളിലാണ് കൂടുതലും ആക്രമണങ്ങള് നടക്കുന്നത്.ഇതിനെതിരെ സ്ത്രീകളെ ബോധവല്ക്കരിക്കാന് ദുരിതാശ്വാസ പ്രവര്ത്തനത്തിലേര്പ്പെട്ടിരിക്കുന്ന എന്ജിഒകള് ശ്രമം തുടങ്ങിയിട്ടുണ്ട്.പല ക്യാമ്പുകളിലും പുരുഷന്മാര് സ്ത്രീകള്ക്ക് സംരക്ഷണം നല്കാന് ആയുധങ്ങളുമായി കാവല് നില്ക്കുന്ന അവസ്ഥയാണിപ്പോള്.ഭൂചനലത്തെത്തുടര്ന്ന് സര്വ്വവും നഷ്ടപ്പെട്ട ആളുകല് ശവപ്പെട്ടികള് വരെ മോഷ്ടിക്കുന്ന സംഭവങ്ങള് ഹെയ്ത്തിയില് നിന്നും റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.ഇവിടെ മോഷണങ്ങളും പെരുകുകയാണ്.ഇതിനിടെയാണ് സ്ത്രീകളുടെ നില ദുരിതത്തിലായിരിക്കുന്നത്
ഭൂചലനം, ഹെയ്ത്തി, മാനഭംഗം, ലൈംഗിക പീഡനം, സ്ത്രീകള്, ദുരിതാശ്വാസ ക്യാമ്പ്
https://malayalam.oneindia.com/news/2010/02/08/world-rape-on-the-rise-in-haiti-camps.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹെയ്ത്തി ക്യാമ്പുകളില് ലൈംഗിക പീഡനം 8 2010, 10:55 പോര്ട്ട് ഓ പ്രിന്സ്: ഹെയ്ത്തി ഭൂകമ്പത്തെത്തുടര്ന്ന് പാര്പ്പിടം നഷ്ടപ്പെട്ടവരെ പാര്പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില് സ്ത്രീകള്ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്.ദുരിതാശ്വാസ പ്രവര്ത്തകര് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ക്യാമ്പുകളെല്ലാം ജനനിബിഢമാണ്, ഈ സാഹചര്യം ചൂഷണം ചെയ്തുകൊണ്ടാണ് സ്ത്രീകള്ക്കെതിരെ അക്രമങ്ങള് നടക്കുന്നത്.ഭൂചലനത്തിന്റെ അവഷിഷ്ടങ്ങള്ക്കിടയില് നിന്നും പന്ത്രണ്ടുവയസ്സുള്ള ഒരു പെണ്കുട്ടിയെ രക്ഷപ്പെടുത്തുകയും അയാള്തന്നെ അവളെ മാനഭംഗപ്പെടുത്തുകയും ചെയ്ത വാര്ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ക്യാമ്പുകളിലെല്ലാം ഭക്ഷണത്തിനും മറ്റ് കാര്യങ്ങള്ക്കും കുറവനുഭവപ്പെടുകയാണ്.ഇതിനിടെയാണ് സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങളും അരങ്ങേറുന്നത്.ഭൂചലനത്തിന് കുടുംബത്തിലെ പുരുഷന്മാരെല്ലാം നഷ്ടപ്പെട്ട സ്ത്രീകളാണ് കൂടുതലും അക്രമങ്ങള്ക്ക് ഇരകളാവുന്നത്.ഇവര്ക്ക് പലപ്പോഴും തനിച്ച് പുറത്തുപോകേണ്ട അവസ്ഥയുണ്ട്.ഇത്തരം സാഹചര്യങ്ങളിലാണ് കൂടുതലും ആക്രമണങ്ങള് നടക്കുന്നത്.ഇതിനെതിരെ സ്ത്രീകളെ ബോധവല്ക്കരിക്കാന് ദുരിതാശ്വാസ പ്രവര്ത്തനത്തിലേര്പ്പെട്ടിരിക്കുന്ന എന്ജിഒകള് ശ്രമം തുടങ്ങിയിട്ടുണ്ട്.പല ക്യാമ്പുകളിലും പുരുഷന്മാര് സ്ത്രീകള്ക്ക് സംരക്ഷണം നല്കാന് ആയുധങ്ങളുമായി കാവല് നില്ക്കുന്ന അവസ്ഥയാണിപ്പോള്.ഭൂചനലത്തെത്തുടര്ന്ന് സര്വ്വവും നഷ്ടപ്പെട്ട ആളുകല് ശവപ്പെട്ടികള് വരെ മോഷ്ടിക്കുന്ന സംഭവങ്ങള് ഹെയ്ത്തിയില് നിന്നും റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.ഇവിടെ മോഷണങ്ങളും പെരുകുകയാണ്.ഇതിനിടെയാണ് സ്ത്രീകളുടെ നില ദുരിതത്തിലായിരിക്കുന്നത് ### Headline : ഭൂചലനം, ഹെയ്ത്തി, മാനഭംഗം, ലൈംഗിക പീഡനം, സ്ത്രീകള്, ദുരിതാശ്വാസ ക്യാമ്പ്
446
മുംബൈ: ലോകത്ത് കുറെ ആള്ക്കാരുണ്ട്.പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവര്.അവര് ഇത് പോലെ ഓരോന്ന് പ്രചരിപ്പിക്കും.അതൊക്കെ ശ്രദ്ധിക്കാനും മറുപടി പറയാനും ആര്ക്കാണ് നേരം.പരാതി നല്കുന്നത് പോട്ടെ ഇതൊന്നും ശ്രദ്ധിക്കാന് പോലും തനിക്ക് സമയവും സൗകര്യവും ഇല്ല - പറയുന്നത് രാധിക ആപ്തെ ആണ്.രാധിക ആപ്തയെ മനസിലായില്ലേ.ഹരം എന്ന ഫഹദ് ഫാസില് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ബോളിവുഡ് നടിയെ.രാധിക ആപ്തെയും നഗ്ന ചിത്രങ്ങളും വീഡിയോയും അടുത്തിടെ വാട്സ് ആപ്പില് പ്രചരിച്ചിരുന്നു.നഗ്നരംഗങ്ങള് പ്രചരിച്ചവരോട് രാധികയ്ക്ക് പറയാനുള്ള മറുപടിയാണ് മേല് കണ്ടത്.സ്വന്തം നഗ്നരംഗങ്ങള് കണ്ട് താന് ചിരിച്ചുപോയി എന്നും അവര് പറയുന്നു.അതെ, രാധിക ബോള്ഡാണ് ബോളിവുഡിലെ ഏറ്റവും ശക്തയായ നടി എന്നാണ് സംവിധായകന് അനുരാഗ് കാശ്യപ് മുമ്പ് രാധിക ആപ്തയെക്കുറിച്ച് പറഞ്ഞത്.അത് അച്ചട്ടാണ് എന്ന് തെളിയിക്കുകയാണ് ഈ വിവാദത്തില് രാധികയുടെ പ്രതികരണം.ഇതിനൊന്നും സമയമില്ല ഈ വൃത്തികേടുകളൊടൊന്നും പ്രതികരിക്കാന് തനിക്ക് സമയമില്ല എന്നാണ് രാധിക ആപ്തെ പറയുന്നത്.ഇതുപോലുള്ള ആളുകള് ലോകത്ത് എല്ലായിടത്തും കാണും.ഇവര്ക്കൊന്നും വേറെ പണിയില്ല.എന്നാല് നമുക്കാകട്ടെ ഇതിന്റെ പിറകേ പോകാനുള്ള സമയമാണ് ഇല്ലാത്തത്.വീട്ടുകാര്ക്കൊന്നും ഒരു പ്രശ്നവും ഇല്ല നഗ്ന വീഡിയോ പുറത്തായതിലൊന്നും തന്റെ വീട്ടുകാര്ക്ക് ഒരു പ്രശ്നവും ഇല്ല എന്നാണ് നടി പറയുന്നത്.എത്ര പെണ്കുട്ടികള്ക്ക് കിട്ടും ഇത്തരത്തില് ധൈര്യമുള്ള ഒരു വീട്ടുകാരെ അല്ലേ.ചിരിച്ചുപോയി തന്റെ നഗ്ന വീഡിയോ കണ്ട് ചിരിച്ചുപോയി എന്നാണ് രാധിക ആപ്തെ പറയുന്നത്.അഞ്ച് ഹിന്ദി ചിത്രങ്ങള്ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി ഭാഷകളിലും അഭബിനയിച്ചിട്ടുണ്ട് രാധിക.മുറിച്ചെടുത്ത രംഗങ്ങള് 20 മിനുട്ട് നീളമുള്ള ഒരു ഷോര്ട്ട് ഫിലിമില് നിന്നും മുറിച്ചെടുത്ത 14 സെക്കന്ഡ് വീഡിയോ ആണ് വാട്സ് ആപ്പില് പ്രചരിക്കുന്നത്.കേസെടുത്തിട്ടുണ്ട് രാധികയ്ക്ക് പ്രശ്നമില്ലെങ്കിലും സംവിധായകനായ അനുരാഗ് കാശ്യപ് പോലീസില് പരാതി നല്കി.മുംബൈ പോലീസിന്റെ സൈബര് സെല് സംഭവം അന്വേഷഷിക്കുന്നുണ്ട്
ഇവളാണ് പെണ്ണ്: സ്വന്തം നഗ്നവീഡിയോ കണ്ട് രാധിക ആപ്തെ ചിരിക്കുന്നു
https://malayalam.oneindia.com/news/mumbai/i-am-not-bothered-by-leaked-video-radhika-apte-133357.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: ലോകത്ത് കുറെ ആള്ക്കാരുണ്ട്.പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവര്.അവര് ഇത് പോലെ ഓരോന്ന് പ്രചരിപ്പിക്കും.അതൊക്കെ ശ്രദ്ധിക്കാനും മറുപടി പറയാനും ആര്ക്കാണ് നേരം.പരാതി നല്കുന്നത് പോട്ടെ ഇതൊന്നും ശ്രദ്ധിക്കാന് പോലും തനിക്ക് സമയവും സൗകര്യവും ഇല്ല - പറയുന്നത് രാധിക ആപ്തെ ആണ്.രാധിക ആപ്തയെ മനസിലായില്ലേ.ഹരം എന്ന ഫഹദ് ഫാസില് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ബോളിവുഡ് നടിയെ.രാധിക ആപ്തെയും നഗ്ന ചിത്രങ്ങളും വീഡിയോയും അടുത്തിടെ വാട്സ് ആപ്പില് പ്രചരിച്ചിരുന്നു.നഗ്നരംഗങ്ങള് പ്രചരിച്ചവരോട് രാധികയ്ക്ക് പറയാനുള്ള മറുപടിയാണ് മേല് കണ്ടത്.സ്വന്തം നഗ്നരംഗങ്ങള് കണ്ട് താന് ചിരിച്ചുപോയി എന്നും അവര് പറയുന്നു.അതെ, രാധിക ബോള്ഡാണ് ബോളിവുഡിലെ ഏറ്റവും ശക്തയായ നടി എന്നാണ് സംവിധായകന് അനുരാഗ് കാശ്യപ് മുമ്പ് രാധിക ആപ്തയെക്കുറിച്ച് പറഞ്ഞത്.അത് അച്ചട്ടാണ് എന്ന് തെളിയിക്കുകയാണ് ഈ വിവാദത്തില് രാധികയുടെ പ്രതികരണം.ഇതിനൊന്നും സമയമില്ല ഈ വൃത്തികേടുകളൊടൊന്നും പ്രതികരിക്കാന് തനിക്ക് സമയമില്ല എന്നാണ് രാധിക ആപ്തെ പറയുന്നത്.ഇതുപോലുള്ള ആളുകള് ലോകത്ത് എല്ലായിടത്തും കാണും.ഇവര്ക്കൊന്നും വേറെ പണിയില്ല.എന്നാല് നമുക്കാകട്ടെ ഇതിന്റെ പിറകേ പോകാനുള്ള സമയമാണ് ഇല്ലാത്തത്.വീട്ടുകാര്ക്കൊന്നും ഒരു പ്രശ്നവും ഇല്ല നഗ്ന വീഡിയോ പുറത്തായതിലൊന്നും തന്റെ വീട്ടുകാര്ക്ക് ഒരു പ്രശ്നവും ഇല്ല എന്നാണ് നടി പറയുന്നത്.എത്ര പെണ്കുട്ടികള്ക്ക് കിട്ടും ഇത്തരത്തില് ധൈര്യമുള്ള ഒരു വീട്ടുകാരെ അല്ലേ.ചിരിച്ചുപോയി തന്റെ നഗ്ന വീഡിയോ കണ്ട് ചിരിച്ചുപോയി എന്നാണ് രാധിക ആപ്തെ പറയുന്നത്.അഞ്ച് ഹിന്ദി ചിത്രങ്ങള്ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി ഭാഷകളിലും അഭബിനയിച്ചിട്ടുണ്ട് രാധിക.മുറിച്ചെടുത്ത രംഗങ്ങള് 20 മിനുട്ട് നീളമുള്ള ഒരു ഷോര്ട്ട് ഫിലിമില് നിന്നും മുറിച്ചെടുത്ത 14 സെക്കന്ഡ് വീഡിയോ ആണ് വാട്സ് ആപ്പില് പ്രചരിക്കുന്നത്.കേസെടുത്തിട്ടുണ്ട് രാധികയ്ക്ക് പ്രശ്നമില്ലെങ്കിലും സംവിധായകനായ അനുരാഗ് കാശ്യപ് പോലീസില് പരാതി നല്കി.മുംബൈ പോലീസിന്റെ സൈബര് സെല് സംഭവം അന്വേഷഷിക്കുന്നുണ്ട് ### Headline : ഇവളാണ് പെണ്ണ്: സ്വന്തം നഗ്നവീഡിയോ കണ്ട് രാധിക ആപ്തെ ചിരിക്കുന്നു
447
ന്യൂഡല്ഹി: അമേരിക്കന് പ്രസിഡന്റ് ഡല്ഹിയില് എത്താന് നിമിഷങ്ങള് മാത്രം ബാക്കി നില്ക്കേ, ഡല്ഹിയില് വന് സംഘര്ഷം.പൗരത്വ നിമത്തിനെതിരെ പ്രതിഷേധിക്കുന്നവും അനുകൂലിക്കുന്നവരും വീണ്ടും ഏറ്റുമുട്ടി.സംഘര്ഷത്തില് ഒരു പോലീസുകാരന് കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്ട്ടുകളുണ്ട്.സംഘര്ഷത്തെ തുടര്ന്ന് വടക്കുകിഴക്കന് ഡല്ഹിയിലെ പത്തിടങ്ങളില് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഡല്ഹിയിലെ ഭജന്പുര, മൗജ്പുര്, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്ഷം പൊട്ടിപ്പുറപ്പെട്ടത്.അക്രമികള് വാഹനങ്ങള് തീവെച്ച് നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്ത്തെന്നുമാണ് റിപ്പോര്ട്ട്.അക്രമികളില് ഒരാള് പോലീസിന് നേരേ വെടിയുതിര്ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇയാള് എട്ട് റൗണ്ട് വെടിയുതിര്ത്തെന്ന് ഇന്ത്യാടുഡേ റിപ്പോര്ട്ട് ചെയ്തു.മൗജ്പുരിലും ജാഫറാബാദിലും ഭജന്പുരയിലും അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും തമ്മില് കല്ലേറുണ്ടായി.ജാഫറാബാദിലും മൗജ്പുരിലും അക്രമികള് രണ്ട് വീടുകള്ക്കും അഗ്നിരക്ഷാ സേനയുടെ വാഹനത്തിനും തീയിട്ടു.സംഘര്ഷം രൂക്ഷമായതോടെ പോലീസ് കണ്ണീര്വാതകം പ്രയോഗിച്ചു.സംഭവസ്ഥലത്ത് കൂടുതല് പോലീസിനെ വിന്യസിച്ചു.പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില് കഴിഞ്ഞ ദിവസവും കല്ലേറ് നടന്നിരുന്നു.വടക്കുകിഴക്കന് ഡല്ഹിയിലെ മൗജ്പൂരില് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് നേരെയാണ് കല്ലേറ് ഉണ്ടായത്
ട്രംപ് എത്താന് നിമിഷങ്ങള് മാത്രം; ഡല്ഹിയില് സിഎഎ പ്രതിഷേധക്കാരും അനുകൂലിക്കുന്നവരും വീണ്ടും ഏറ്റുമുട്ടി; ഒരു പോലീസുകാരന് കൊല്ലപ്പെട്ടു; വന് സംഘര്ഷം
https://bignewskerala.com/2020/02/24/delhi-clash-caa/46263/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: അമേരിക്കന് പ്രസിഡന്റ് ഡല്ഹിയില് എത്താന് നിമിഷങ്ങള് മാത്രം ബാക്കി നില്ക്കേ, ഡല്ഹിയില് വന് സംഘര്ഷം.പൗരത്വ നിമത്തിനെതിരെ പ്രതിഷേധിക്കുന്നവും അനുകൂലിക്കുന്നവരും വീണ്ടും ഏറ്റുമുട്ടി.സംഘര്ഷത്തില് ഒരു പോലീസുകാരന് കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്ട്ടുകളുണ്ട്.സംഘര്ഷത്തെ തുടര്ന്ന് വടക്കുകിഴക്കന് ഡല്ഹിയിലെ പത്തിടങ്ങളില് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഡല്ഹിയിലെ ഭജന്പുര, മൗജ്പുര്, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്ഷം പൊട്ടിപ്പുറപ്പെട്ടത്.അക്രമികള് വാഹനങ്ങള് തീവെച്ച് നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്ത്തെന്നുമാണ് റിപ്പോര്ട്ട്.അക്രമികളില് ഒരാള് പോലീസിന് നേരേ വെടിയുതിര്ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇയാള് എട്ട് റൗണ്ട് വെടിയുതിര്ത്തെന്ന് ഇന്ത്യാടുഡേ റിപ്പോര്ട്ട് ചെയ്തു.മൗജ്പുരിലും ജാഫറാബാദിലും ഭജന്പുരയിലും അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും തമ്മില് കല്ലേറുണ്ടായി.ജാഫറാബാദിലും മൗജ്പുരിലും അക്രമികള് രണ്ട് വീടുകള്ക്കും അഗ്നിരക്ഷാ സേനയുടെ വാഹനത്തിനും തീയിട്ടു.സംഘര്ഷം രൂക്ഷമായതോടെ പോലീസ് കണ്ണീര്വാതകം പ്രയോഗിച്ചു.സംഭവസ്ഥലത്ത് കൂടുതല് പോലീസിനെ വിന്യസിച്ചു.പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില് കഴിഞ്ഞ ദിവസവും കല്ലേറ് നടന്നിരുന്നു.വടക്കുകിഴക്കന് ഡല്ഹിയിലെ മൗജ്പൂരില് പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തിന് നേരെയാണ് കല്ലേറ് ഉണ്ടായത് ### Headline : ട്രംപ് എത്താന് നിമിഷങ്ങള് മാത്രം; ഡല്ഹിയില് സിഎഎ പ്രതിഷേധക്കാരും അനുകൂലിക്കുന്നവരും വീണ്ടും ഏറ്റുമുട്ടി; ഒരു പോലീസുകാരന് കൊല്ലപ്പെട്ടു; വന് സംഘര്ഷം
448
തിരുവനന്തപുരം: സിപിഐഎം പ്രവര്ത്തകന് അബൂബക്കര് സിദ്ധിഖിന്റെ കൊലപാതകത്തില് പ്രതികരണവുമായി വിടി ബല്റാം രംഗത്ത്.സിദ്ധിഖിന്റെ കൊല ഭീകരവാദപ്രവര്ത്തനമായി തന്നെ കാണണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില് കുറിച്ചത്.സംസ്ഥാനത്തെ ആര്എസ്എസ് കേന്ദ്രങ്ങള് റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്യണമെന്നാണ് ബല്റാം പോസ്റ്റില് പറയുന്നത്.സിദ്ധിഖിനെ കൊന്നത് എസ്ഡിപിഐ അല്ല.രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ അണികള് തന്നെയാണെന്നാണ് ബല്റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.സിദ്ധിഖിന്റെ കൊലപാതകം പെട്ടെന്നുണ്ടായ വികാരക്ഷോഭത്തിന്റ ഭാഗമല്ല.വളരെ ആസുത്രിതമായി തീരുമാനിച്ചതാണ് സിദ്ധിഖിന്റെ കൊലപാതകം എന്നാണ് ബല്റാം പറഞ്ഞത്.സംഭവത്തില് സര്ക്കാര് കൃത്യമായി ഇടപെടണമെന്നും പ്രതികള്ക്ക് പരമാവധി ശിക്ഷ നല്കണമെന്നും ബല്റാം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം കാസര്ക്കോട് സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടു.പേര് അബൂബക്കര് സിദ്ധിഖ്.മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം.വാര്ത്തകളില് കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്ക്കാരിക പ്രസ്ഥാനമായ ആര്എസ്എസ് ആണ്.പെട്ടെന്നുണ്ടായ കശപിശയും സംഘര്ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്.അതിനാല് ശക്തമായ പോലീസ് നടപടികള് ഉണ്ടാകണം.ഭീകരപ്രവര്ത്തനമായിത്തന്നെ ഇതിനെ കാണണം.കാര്യാലയങ്ങള് റെയ്ഡ് ചെയ്യണം.നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം.സര്ക്കാര് അര്ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.'വര്ഗീയത തുലയട്ടെ' വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന് വേണ്ടി ചിലര് മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില് ഞങ്ങള് പറയാന് തന്നെയാണ് തീരുമാനം
സിദ്ധിഖിന്റേത് ആസൂത്രിത കൊലപാതകം, സംഭവത്തില് സര്ക്കാര് കൃത്യമായി ഇടപെടണം; വിടി ബല്റാം
https://bignewskerala.com/2018/08/06/v-t-balaram-siddiq-murder/5150/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സിപിഐഎം പ്രവര്ത്തകന് അബൂബക്കര് സിദ്ധിഖിന്റെ കൊലപാതകത്തില് പ്രതികരണവുമായി വിടി ബല്റാം രംഗത്ത്.സിദ്ധിഖിന്റെ കൊല ഭീകരവാദപ്രവര്ത്തനമായി തന്നെ കാണണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില് കുറിച്ചത്.സംസ്ഥാനത്തെ ആര്എസ്എസ് കേന്ദ്രങ്ങള് റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്യണമെന്നാണ് ബല്റാം പോസ്റ്റില് പറയുന്നത്.സിദ്ധിഖിനെ കൊന്നത് എസ്ഡിപിഐ അല്ല.രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ അണികള് തന്നെയാണെന്നാണ് ബല്റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.സിദ്ധിഖിന്റെ കൊലപാതകം പെട്ടെന്നുണ്ടായ വികാരക്ഷോഭത്തിന്റ ഭാഗമല്ല.വളരെ ആസുത്രിതമായി തീരുമാനിച്ചതാണ് സിദ്ധിഖിന്റെ കൊലപാതകം എന്നാണ് ബല്റാം പറഞ്ഞത്.സംഭവത്തില് സര്ക്കാര് കൃത്യമായി ഇടപെടണമെന്നും പ്രതികള്ക്ക് പരമാവധി ശിക്ഷ നല്കണമെന്നും ബല്റാം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം കാസര്ക്കോട് സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടു.പേര് അബൂബക്കര് സിദ്ധിഖ്.മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം.വാര്ത്തകളില് കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്ക്കാരിക പ്രസ്ഥാനമായ ആര്എസ്എസ് ആണ്.പെട്ടെന്നുണ്ടായ കശപിശയും സംഘര്ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്.അതിനാല് ശക്തമായ പോലീസ് നടപടികള് ഉണ്ടാകണം.ഭീകരപ്രവര്ത്തനമായിത്തന്നെ ഇതിനെ കാണണം.കാര്യാലയങ്ങള് റെയ്ഡ് ചെയ്യണം.നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം.സര്ക്കാര് അര്ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.'വര്ഗീയത തുലയട്ടെ' വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന് വേണ്ടി ചിലര് മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില് ഞങ്ങള് പറയാന് തന്നെയാണ് തീരുമാനം ### Headline : സിദ്ധിഖിന്റേത് ആസൂത്രിത കൊലപാതകം, സംഭവത്തില് സര്ക്കാര് കൃത്യമായി ഇടപെടണം; വിടി ബല്റാം
449
കൊച്ചി: ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പിന്റെ പേരില് തനിക്കെതിരേ നടക്കുന്ന സൈബര് ആക്രമണങ്ങളില് പ്രതികരണവുമായി നടന് ടിനി ടോം.പ്രധാനമന്ത്രിക്കോ പ്രസ്ഥാനത്തിനോ എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഫേസ്ബുക്ക് ലൈവിൽ ടിനി ടോം പറയുന്നു.ടിനി ടോമിന്റെ വാക്കുകള് ഇങ്ങനെ- ' പോസ്റ്റ് തെറ്റിദ്ധരിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നില്ല.ഒരു നാട്ടിൽ നടന്ന സംഭവത്തെ കുറിച്ചായിരുന്നു പോസ്റ്റ്.പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറെ ആളുകൾ ആക്രമിച്ചതു കാട്ടിയായിരുന്നു പോസ്റ്റ്.അത് ചാനലുകാരും സൈബർ ആളുകളും വേറെ രീതിയിൽ വളച്ചൊടിച്ചു.ഇപ്പോള് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നേ ഒള്ളൂ.' ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്.ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു.ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിയ്ക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും ടിനി ടോം പറഞ്ഞു.പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു.പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.എന്നാൽ താരത്തിന്റെ പോസ്റ്റിനെതിരെ ആളുകൾ രംഗത്തു വന്നതോടെ ആ ചിത്രം നീക്കം ചെയ്യുകയായിരുന്നു.പോസ്റ്റ് പിൻവലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു
പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; ക്ഷമ ചോദിച്ച് ടിനി ടോം
https://www.malayalamexpress.in/archives/975349/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പിന്റെ പേരില് തനിക്കെതിരേ നടക്കുന്ന സൈബര് ആക്രമണങ്ങളില് പ്രതികരണവുമായി നടന് ടിനി ടോം.പ്രധാനമന്ത്രിക്കോ പ്രസ്ഥാനത്തിനോ എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഫേസ്ബുക്ക് ലൈവിൽ ടിനി ടോം പറയുന്നു.ടിനി ടോമിന്റെ വാക്കുകള് ഇങ്ങനെ- ' പോസ്റ്റ് തെറ്റിദ്ധരിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നില്ല.ഒരു നാട്ടിൽ നടന്ന സംഭവത്തെ കുറിച്ചായിരുന്നു പോസ്റ്റ്.പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറെ ആളുകൾ ആക്രമിച്ചതു കാട്ടിയായിരുന്നു പോസ്റ്റ്.അത് ചാനലുകാരും സൈബർ ആളുകളും വേറെ രീതിയിൽ വളച്ചൊടിച്ചു.ഇപ്പോള് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നേ ഒള്ളൂ.' ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്.ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു.ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിയ്ക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും ടിനി ടോം പറഞ്ഞു.പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു.പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.എന്നാൽ താരത്തിന്റെ പോസ്റ്റിനെതിരെ ആളുകൾ രംഗത്തു വന്നതോടെ ആ ചിത്രം നീക്കം ചെയ്യുകയായിരുന്നു.പോസ്റ്റ് പിൻവലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു ### Headline : പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; ക്ഷമ ചോദിച്ച് ടിനി ടോം
450
ബെംഗളൂരു: നാല് നാള് നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്ക്കൊടുവില് ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര് രമേശ് കുമാര്.ഇന്ന് വൈകീട്ട് 6 മണിക്കുള്ളില് സഭയില് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര് അറിയിച്ചതായി ദേശീയ മാധ്യമമായ സിഎന്എന്-ന്യൂസ് 18 റിപ്പോര്ട്ട് ചെയ്തു.മുഖ്യമന്ത്രി എച്ചഡി കുമാരസ്വാമിയും കോണ്ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരമായ്യയും വോട്ടെടുപ്പ് നടത്താന് സമ്മതം മൂളിയെന്നും സ്പീക്കര് വ്യക്തമാക്കി.കര്ണാടകത്തില് വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്ക്കാരിന് നേരിയ ആശ്വാസം..പക്ഷേ വ്യാഴാഴ്ചയാണ് സഭയില് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്.എന്നാല് പ്രമേയത്തില് വോട്ടെടുപ്പ് നടത്താത്തെ സര്ക്കാര് ചര്ച്ച തുടരുകയായിരുന്നു.ചര്ച്ച നീണ്ടതോടെ ബിജെപി ഗവര്ണറോട് വിഷയത്തില് ഇടപെടാന് ആവശ്യപ്പെടുകയും വെള്ളിയാഴ്ച ഉച്ചയോടെ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്ണര് അന്ത്യശാസനം നല്കുകയും ചെയ്തിരുന്നു.എന്നാല് ഗവര്ണര്ക്ക് ഇടപെടാന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയും സര്ക്കാര് പ്രമേയത്തില് ചര്ച്ച തുടര്ന്നു.ഇതോടെ ഗവര്ണര് വെള്ളിയാഴ്ച വൈകീട്ട് വോട്ടെടുപ്പ് നടത്തണമെന്ന നിര്ദ്ദേശിച്ചെങ്കിലും സര്ക്കാര് ആ നിര്ദ്ദേശവും തള്ളുകയായിരുന്നു.ശനി, ഞായര് ദിവസങ്ങളില് സഭ അവധിയായതിനാല് തിങ്കളാഴ്ച സഭ പുനരാരംഭിക്കുമ്പോള് മുംബൈയില് തുടരുന്ന വിമതരെ മടക്കികൊണ്ടുവരാനാകുമെന്നായിരുന്നു സഖ്യത്തിന്റെ നിഗമനം.എന്നാല് വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കേ എംഎല്എമാരെ ആരേയും ബന്ധപ്പെടാന് ഇതുവരെ ഭരണകക്ഷിക്ക് സാധിച്ചിട്ടില്ല
ഒടുവില് തിരുമാനം! വിശ്വാസ വോട്ടെടുപ്പ് 6 മണിക്ക് മുന്പെന്ന് സ്പീക്കര്,കുമാരസ്വാമിയും സമ്മതിച്ചു
https://malayalam.oneindia.com/news/india/trust-vote-will-be-befor-6-pm-today-says-speaker-230139.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെംഗളൂരു: നാല് നാള് നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്ക്കൊടുവില് ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര് രമേശ് കുമാര്.ഇന്ന് വൈകീട്ട് 6 മണിക്കുള്ളില് സഭയില് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര് അറിയിച്ചതായി ദേശീയ മാധ്യമമായ സിഎന്എന്-ന്യൂസ് 18 റിപ്പോര്ട്ട് ചെയ്തു.മുഖ്യമന്ത്രി എച്ചഡി കുമാരസ്വാമിയും കോണ്ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരമായ്യയും വോട്ടെടുപ്പ് നടത്താന് സമ്മതം മൂളിയെന്നും സ്പീക്കര് വ്യക്തമാക്കി.കര്ണാടകത്തില് വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്ക്കാരിന് നേരിയ ആശ്വാസം..പക്ഷേ വ്യാഴാഴ്ചയാണ് സഭയില് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്.എന്നാല് പ്രമേയത്തില് വോട്ടെടുപ്പ് നടത്താത്തെ സര്ക്കാര് ചര്ച്ച തുടരുകയായിരുന്നു.ചര്ച്ച നീണ്ടതോടെ ബിജെപി ഗവര്ണറോട് വിഷയത്തില് ഇടപെടാന് ആവശ്യപ്പെടുകയും വെള്ളിയാഴ്ച ഉച്ചയോടെ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്ണര് അന്ത്യശാസനം നല്കുകയും ചെയ്തിരുന്നു.എന്നാല് ഗവര്ണര്ക്ക് ഇടപെടാന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയും സര്ക്കാര് പ്രമേയത്തില് ചര്ച്ച തുടര്ന്നു.ഇതോടെ ഗവര്ണര് വെള്ളിയാഴ്ച വൈകീട്ട് വോട്ടെടുപ്പ് നടത്തണമെന്ന നിര്ദ്ദേശിച്ചെങ്കിലും സര്ക്കാര് ആ നിര്ദ്ദേശവും തള്ളുകയായിരുന്നു.ശനി, ഞായര് ദിവസങ്ങളില് സഭ അവധിയായതിനാല് തിങ്കളാഴ്ച സഭ പുനരാരംഭിക്കുമ്പോള് മുംബൈയില് തുടരുന്ന വിമതരെ മടക്കികൊണ്ടുവരാനാകുമെന്നായിരുന്നു സഖ്യത്തിന്റെ നിഗമനം.എന്നാല് വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കേ എംഎല്എമാരെ ആരേയും ബന്ധപ്പെടാന് ഇതുവരെ ഭരണകക്ഷിക്ക് സാധിച്ചിട്ടില്ല ### Headline : ഒടുവില് തിരുമാനം! വിശ്വാസ വോട്ടെടുപ്പ് 6 മണിക്ക് മുന്പെന്ന് സ്പീക്കര്,കുമാരസ്വാമിയും സമ്മതിച്ചു
451
കോഴിക്കോട്: റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന് 40 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിൽ.തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം.ആന്ധ്രയിലെ മണ്ഡലം ജില്ലയിലെ മായലംതോട്ടയിൽ കുനെ സുബറാവു (50)വിനെയാണ് ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്.ആദിത്തിന്റെ തുടിക്കുന്ന ഹൃദയവുമായി നാലു വര്ഷങ്ങള്ക്കുശേഷം കസാക്കിസ്ഥാന്കാരി ദില്നാസ് എത്തി; ഹൃദയം നുറുങ്ങുന്ന വേദനയിലും ചെറുപുഞ്ചിരിയോടെ ആദിത്തിന്റെ മാതാപിതാക്കളും സഹോദരിയും സ്വീകരിച്ചു! നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽ വേയിൽ സംഘം പരിശോധന ആരംഭിച്ചത്.പത്ത് കിലോയുടെ നാല് പാക്കറ്റുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർക്കായി അന്വേഷണം തുടരുകയാണെന്ന് സിഐ എംകെ കീർത്തി ബാബു പറഞ്ഞു.ആന്ധ്രയിലെ വിജയവാഡക്ക് സമീപത്തെ ഗ്രാമത്തിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.നേരത്തെ രണ്ടു മലയാളികൾ ഇവിടെയെത്തി കച്ചവടം ഉറപ്പിച്ചിരുന്നു.ഇതനുസരിച്ച് ഇവർക്ക് സാധനം എത്തിച്ചു കൊടുക്കുന്നയാളാണ് പിടിയിലായ സുബറാവു.രണ്ട് മാസം മുമ്പും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നു.കോഴിക്കോട്ടും സമീപ പ്രദേശത്തുമുള്ള മൊത്ത വില്പനക്കാർക്കുള്ള കഞ്ചാവാണ് എത്തിച്ചത്.സുബറാവുവിന്റെ കൂടെയുള്ള രണ്ടു പേർ ട്രെയിനിലുണ്ടായിരുന്നു.കോഴിക്കോടെത്തിയപ്പോൾ ഇവിടെയുള്ളവർക്ക് സാധനം കൊടുക്കാനായി പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോഴാണ് സുബറാവു പിടിയിലായത്.ഇയാളുടെ കൈയിൽ നിന്നും വിതരണക്കാരുടെ ഫോൺ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്.ഇവർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.ഡി.വൈ.എസ്.പി ഷറഫുദ്ദീൻ, സി.ഐ.എം.കെ.കീർത്തി ബാബു, എസ്.ഐമാരായ പി.ജംഷീദ്, സക്കീർ അഹമ്മദ്, സീനിയർ സി.പി.ഒ.വി.എ.ജോസഫ്, സി.പി.ഒമാരായ എൻ.കെ.സതീഷ് കുമാർ, സി.വിജയാനന്ദ്, ഷംസീറലി, എ.എസ്.ഐമാരായ സതീഷ്, സുനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്
കോഴിക്കോട്ട് 40 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ, കോഴിക്കോട് വിതരണക്കാരെ തേടി പോലീസ്
https://malayalam.oneindia.com/news/kozhikode/40-kg-ganja-seized-in-kozhikode-230211.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്ന് 40 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശി പിടിയിൽ.തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം.ആന്ധ്രയിലെ മണ്ഡലം ജില്ലയിലെ മായലംതോട്ടയിൽ കുനെ സുബറാവു (50)വിനെയാണ് ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്.ആദിത്തിന്റെ തുടിക്കുന്ന ഹൃദയവുമായി നാലു വര്ഷങ്ങള്ക്കുശേഷം കസാക്കിസ്ഥാന്കാരി ദില്നാസ് എത്തി; ഹൃദയം നുറുങ്ങുന്ന വേദനയിലും ചെറുപുഞ്ചിരിയോടെ ആദിത്തിന്റെ മാതാപിതാക്കളും സഹോദരിയും സ്വീകരിച്ചു! നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽ വേയിൽ സംഘം പരിശോധന ആരംഭിച്ചത്.പത്ത് കിലോയുടെ നാല് പാക്കറ്റുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർക്കായി അന്വേഷണം തുടരുകയാണെന്ന് സിഐ എംകെ കീർത്തി ബാബു പറഞ്ഞു.ആന്ധ്രയിലെ വിജയവാഡക്ക് സമീപത്തെ ഗ്രാമത്തിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.നേരത്തെ രണ്ടു മലയാളികൾ ഇവിടെയെത്തി കച്ചവടം ഉറപ്പിച്ചിരുന്നു.ഇതനുസരിച്ച് ഇവർക്ക് സാധനം എത്തിച്ചു കൊടുക്കുന്നയാളാണ് പിടിയിലായ സുബറാവു.രണ്ട് മാസം മുമ്പും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നു.കോഴിക്കോട്ടും സമീപ പ്രദേശത്തുമുള്ള മൊത്ത വില്പനക്കാർക്കുള്ള കഞ്ചാവാണ് എത്തിച്ചത്.സുബറാവുവിന്റെ കൂടെയുള്ള രണ്ടു പേർ ട്രെയിനിലുണ്ടായിരുന്നു.കോഴിക്കോടെത്തിയപ്പോൾ ഇവിടെയുള്ളവർക്ക് സാധനം കൊടുക്കാനായി പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോഴാണ് സുബറാവു പിടിയിലായത്.ഇയാളുടെ കൈയിൽ നിന്നും വിതരണക്കാരുടെ ഫോൺ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്.ഇവർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.ഡി.വൈ.എസ്.പി ഷറഫുദ്ദീൻ, സി.ഐ.എം.കെ.കീർത്തി ബാബു, എസ്.ഐമാരായ പി.ജംഷീദ്, സക്കീർ അഹമ്മദ്, സീനിയർ സി.പി.ഒ.വി.എ.ജോസഫ്, സി.പി.ഒമാരായ എൻ.കെ.സതീഷ് കുമാർ, സി.വിജയാനന്ദ്, ഷംസീറലി, എ.എസ്.ഐമാരായ സതീഷ്, സുനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത് ### Headline : കോഴിക്കോട്ട് 40 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ, കോഴിക്കോട് വിതരണക്കാരെ തേടി പോലീസ്
452
തിരുവനന്തപുരം വെള്ളായണിക്കായലില് നടന്ന 45-ാമത് മഹാത്മാ അയ്യന്കാളി ജലോത്സവത്തില് ഒന്നാം സ്ഥാനം നടുഭാഗം ചുണ്ടന്.കാക്കാമൂല ബ്രദേഴ്സ് ചുണ്ടനാണ് രണ്ടാം സ്ഥാനം.സംസ്ഥാന ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇത്തവണ ജലോത്സവം സംഘടിപ്പിച്ചത്.മൂന്നിനങ്ങളിലായി പതിനഞ്ചോളം വള്ളങ്ങളാണ് 45-ാമത് വെള്ളായണി അയ്യന്കാളി ജലോത്സവത്തിലെ മത്സരത്തില് പങ്കെടുത്തത്.ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടമാണ് വെള്ളായണി കായലില് നടന്നത്.ഒന്നാം തരം, രണ്ടാം തരം, മൂന്നാം തരം എന്നിങ്ങനെയായിരുന്നു മത്സരങ്ങളുടെ ക്രമീകരണം.ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ജലോത്സവം ഉദ്ഘാടനം ചെയ്തു.കാക്കമൂല ബണ്ട് റോഡില് നിന്ന് തുടങ്ങി പ്രധാന വേദിയായ തൃക്കുളങ്ങര ഭാഗത്തെത്തി വള്ളങ്ങള് ഫിനിഷ് ചെയ്തു.ജലരാജാക്കന്മാരുടെ ചൂടന് പോരില് നടുഭാഗം ചുണ്ടനും, ബ്രദേഴ്സ് ചുണ്ടനും, ബ്ലൂ ബേര്ഡ്സും ഇഞ്ചോടിഞ്ചെത്തിയെങ്കിലും ഒടുവില് നടുഭാഗം ചുണ്ടന് കിരീടമുയര്ത്തി.ബ്രദേഴ്സ് ചുണ്ടന് രണ്ടാമതും, ബ്ലൂ ബേര്ഡ്സ് മൂന്നാമതും ഫിനിഷ് ചെയ്തു.രണ്ടാം തരം മത്സരത്തില് ബ്രദേഴ്സ് ചുണ്ടനും, ഒന്നാം തരം മത്സരത്തില് കാക്കാമൂല പടക്കുതിരയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇത്തവണ ടൂറിസം വകുപ്പ് ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ് വെള്ളായണി കായലില് ജലോത്സവം സംഘടിപ്പിച്ചത്.ട്രംപിന്റെ കുടിയേറ്റ നിയന്ത്രണനിയമത്തിന് യു.എസ് സുപ്രീംകോടതിയുടെ അംഗീകാരം
ാമത് മഹാത്മാ അയ്യൻകാളി ജലോത്സവത്തില് നടുഭാഗം ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി
https://www.malayalamexpress.in/archives/802985/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം വെള്ളായണിക്കായലില് നടന്ന 45-ാമത് മഹാത്മാ അയ്യന്കാളി ജലോത്സവത്തില് ഒന്നാം സ്ഥാനം നടുഭാഗം ചുണ്ടന്.കാക്കാമൂല ബ്രദേഴ്സ് ചുണ്ടനാണ് രണ്ടാം സ്ഥാനം.സംസ്ഥാന ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇത്തവണ ജലോത്സവം സംഘടിപ്പിച്ചത്.മൂന്നിനങ്ങളിലായി പതിനഞ്ചോളം വള്ളങ്ങളാണ് 45-ാമത് വെള്ളായണി അയ്യന്കാളി ജലോത്സവത്തിലെ മത്സരത്തില് പങ്കെടുത്തത്.ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടമാണ് വെള്ളായണി കായലില് നടന്നത്.ഒന്നാം തരം, രണ്ടാം തരം, മൂന്നാം തരം എന്നിങ്ങനെയായിരുന്നു മത്സരങ്ങളുടെ ക്രമീകരണം.ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ജലോത്സവം ഉദ്ഘാടനം ചെയ്തു.കാക്കമൂല ബണ്ട് റോഡില് നിന്ന് തുടങ്ങി പ്രധാന വേദിയായ തൃക്കുളങ്ങര ഭാഗത്തെത്തി വള്ളങ്ങള് ഫിനിഷ് ചെയ്തു.ജലരാജാക്കന്മാരുടെ ചൂടന് പോരില് നടുഭാഗം ചുണ്ടനും, ബ്രദേഴ്സ് ചുണ്ടനും, ബ്ലൂ ബേര്ഡ്സും ഇഞ്ചോടിഞ്ചെത്തിയെങ്കിലും ഒടുവില് നടുഭാഗം ചുണ്ടന് കിരീടമുയര്ത്തി.ബ്രദേഴ്സ് ചുണ്ടന് രണ്ടാമതും, ബ്ലൂ ബേര്ഡ്സ് മൂന്നാമതും ഫിനിഷ് ചെയ്തു.രണ്ടാം തരം മത്സരത്തില് ബ്രദേഴ്സ് ചുണ്ടനും, ഒന്നാം തരം മത്സരത്തില് കാക്കാമൂല പടക്കുതിരയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇത്തവണ ടൂറിസം വകുപ്പ് ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ് വെള്ളായണി കായലില് ജലോത്സവം സംഘടിപ്പിച്ചത്.ട്രംപിന്റെ കുടിയേറ്റ നിയന്ത്രണനിയമത്തിന് യു.എസ് സുപ്രീംകോടതിയുടെ അംഗീകാരം ### Headline : ാമത് മഹാത്മാ അയ്യൻകാളി ജലോത്സവത്തില് നടുഭാഗം ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി
453
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ ബിജെപി നടത്തുന്ന ജനജാഗ്രതാ യോഗങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കുന്നതിനെതിരെ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്.കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെയുള്ളുവെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.കച്ചവടക്കാർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു.അഡ്വ.ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണം: ടിപി സെൻകുമാറിന്റെ പ്രസ്താവന വിവാദത്തിൽ!! കോഴിക്കോട് കുറ്റ്യാടിയിൽ ബിജപിയുടെ വിശദീകരണ യോഗത്തിന് മുമ്പായി വ്യാപാരികൾ കടകൾ അടച്ചുപോയിരുന്നു.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ ദേശരക്ഷാ മാർച്ച് തുടങ്ങും മുമ്പായിരുന്നു വ്യാപാരികളുടെ പ്രതിഷേധം.തുടർന്ന് വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളികളോടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്.സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.ഇതിനെതിരെ കുററ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്.കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ല.കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നു.ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? തെറി വിളിയുമായി ചാണക സംഘികള് । ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്.ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്.അതീനാട്ടിൽ വിലപ്പോവില്ല.പറയാനുള്ളത് പറയുകതന്നെ ചെയ്യും.എല്ലാ തെരുവുകളിലും.കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ
കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ, ഇത് താലിബാൻ രീതി
https://malayalam.oneindia.com/news/kerala/k-surendran-against-those-who-boycott-bjp-s-caa-explanation-meeting-240322.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ ബിജെപി നടത്തുന്ന ജനജാഗ്രതാ യോഗങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കുന്നതിനെതിരെ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്.കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെയുള്ളുവെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.കച്ചവടക്കാർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കെ സുരേന്ദ്രൻ പറയുന്നു.അഡ്വ.ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണം: ടിപി സെൻകുമാറിന്റെ പ്രസ്താവന വിവാദത്തിൽ!! കോഴിക്കോട് കുറ്റ്യാടിയിൽ ബിജപിയുടെ വിശദീകരണ യോഗത്തിന് മുമ്പായി വ്യാപാരികൾ കടകൾ അടച്ചുപോയിരുന്നു.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ ദേശരക്ഷാ മാർച്ച് തുടങ്ങും മുമ്പായിരുന്നു വ്യാപാരികളുടെ പ്രതിഷേധം.തുടർന്ന് വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളികളോടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്.സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.ഇതിനെതിരെ കുററ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്.കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ല.കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നു.ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? തെറി വിളിയുമായി ചാണക സംഘികള് । ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്.ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്.അതീനാട്ടിൽ വിലപ്പോവില്ല.പറയാനുള്ളത് പറയുകതന്നെ ചെയ്യും.എല്ലാ തെരുവുകളിലും.കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ ### Headline : കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ, ഇത് താലിബാൻ രീതി
454
കണ്ണൂർ: പോക്സോ കേസുകളില് നടപടിയുണ്ടാകാന് കൂടുതല് സൗകര്യങ്ങളും സംവിധാനങ്ങളും ഏര്പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്.സംസ്ഥാനത്ത് പോക്സോ കേസുകള് കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.വാളയാര് കേസിലെ വീഴ്ചകള് എണ്ണിപ്പറഞ്ഞ അദ്ദേഹം, പോക്സോ കേസുകളിൽ കുട്ടികളുടെ അവകാശങ്ങൾക്ക് ആയിരിക്കണം മുൻഗണന നൽകേണ്ടതെന്നും അഭിപ്രായപ്പെട്ടു.ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ! അന്വേഷണത്തില് പോലീസ് പൂര്ണമായും പരാജയപ്പെട്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.വാളയാര് കേസില് പൊലീസ്, മൊഴി നല്കിയ ഡോക്ടര്, പ്രോസിക്യുട്ടര്, കോടതി എന്നിവര് വേണ്ട ജാഗ്രത കാണിച്ചിട്ടില്ല.വേണ്ട രേഖകളും തെളിവുകളും പോലീസ് ശേഖരിച്ചില്ല.കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വ്യക്തികളോട് പോലീസ് ചർച്ച പോലും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന് സന്ദര്ശിച്ചില്ല.നിരക്ഷരരായ സാക്ഷികള്ക്ക് വേണ്ട നിർദേശങ്ങൾ നൽകിയില്ലെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ വിമർശിച്ചു.വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി നടപടി പോലീസിന്റെ അനാസ്ഥ കാരണമാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇതേ അഭിപ്രായവുമായി ബാലാവകാശ കമ്മീഷൻ ചെയർമാർ രംഗത്തെത്തുന്നത്
സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടികിടക്കുന്നു; പോലീസ് പൂർണ്ണ പരാജയമെന്ന് ബാലാവകാശ കമ്മീഷൻ
https://malayalam.oneindia.com/news/kerala/state-child-rights-commission-s-comments-about-wayalar-case-236286.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: പോക്സോ കേസുകളില് നടപടിയുണ്ടാകാന് കൂടുതല് സൗകര്യങ്ങളും സംവിധാനങ്ങളും ഏര്പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്.സംസ്ഥാനത്ത് പോക്സോ കേസുകള് കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.വാളയാര് കേസിലെ വീഴ്ചകള് എണ്ണിപ്പറഞ്ഞ അദ്ദേഹം, പോക്സോ കേസുകളിൽ കുട്ടികളുടെ അവകാശങ്ങൾക്ക് ആയിരിക്കണം മുൻഗണന നൽകേണ്ടതെന്നും അഭിപ്രായപ്പെട്ടു.ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ! അന്വേഷണത്തില് പോലീസ് പൂര്ണമായും പരാജയപ്പെട്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.വാളയാര് കേസില് പൊലീസ്, മൊഴി നല്കിയ ഡോക്ടര്, പ്രോസിക്യുട്ടര്, കോടതി എന്നിവര് വേണ്ട ജാഗ്രത കാണിച്ചിട്ടില്ല.വേണ്ട രേഖകളും തെളിവുകളും പോലീസ് ശേഖരിച്ചില്ല.കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വ്യക്തികളോട് പോലീസ് ചർച്ച പോലും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന് സന്ദര്ശിച്ചില്ല.നിരക്ഷരരായ സാക്ഷികള്ക്ക് വേണ്ട നിർദേശങ്ങൾ നൽകിയില്ലെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ വിമർശിച്ചു.വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി നടപടി പോലീസിന്റെ അനാസ്ഥ കാരണമാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇതേ അഭിപ്രായവുമായി ബാലാവകാശ കമ്മീഷൻ ചെയർമാർ രംഗത്തെത്തുന്നത് ### Headline : സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടികിടക്കുന്നു; പോലീസ് പൂർണ്ണ പരാജയമെന്ന് ബാലാവകാശ കമ്മീഷൻ
455
മുംബൈ: 'എനിക്ക് ഞെട്ടലോ ആശ്ചര്യമോ ഒന്നുമില്ല.ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇതാണ് എനിക്ക് കണ്ടു ശീലം', ഇതായിരുന്നു നാനാ പടേക്കറിനെതിരായ മീടൂ പരാതിയില് തെളിവുകള് കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്ട്ട് പുറത്തു വന്നതിന് പിന്നാലെ തനുശ്രീ ദത്തയുടെ ആദ്യ പ്രതികരണം.'അഴിമതി നിറഞ്ഞ പൊലീസും നിയവ്യവസ്ഥയും, അതിലും വലിയ അഴിമതിക്കാരനായ നാനാ പടേക്കറിന് ക്ലീന് ചിട്ട് നല്കിയത് അംഗീകരിക്കാനാവില്ല.ഞങ്ങളുടെ സാക്ഷിയെ അവര് ഭീഷണിപ്പെടുത്തി നിശബ്ദമാക്കി, അവര് കള്ള സാക്ഷികളെ ഹാജരാക്കുകയും ചെയ്തു.ഞങ്ങളുടെ സാക്ഷികളുടെ ദൃക്സാക്ഷി വിവരണം പോലും എടുക്കാതെയാണ് പൊലീസ് റിപ്പോര്ട്ട് സമര്പ്പിച്ചത്'- തനുശ്രീ പറയുന്നു.അതേസമയം കേസുമായി മുന്നോട്ടു പോകുമെന്ന് തനുശ്രീയുടെ അഭിഭാഷകന് നിതിന് സത്പുതെ പറയുന്നു.പൊലീസ് റിപ്പോര്ട്ട് ലഭിച്ചാലുടന് മുംബൈ ഹൈക്കോടതില് റിറ്റ് പെറ്റീഷന് സമര്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.2008ല് 'ഹോണ് ഒകെ പ്ലീസ്' എന്ന സിനിമയുടെ സെറ്റില് പടേക്കര് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ഒക്ടോബറിലാണു തനുശ്രീ പരാതി നല്കിയത്.ഗാനചിത്രീകരണത്തിനിടയില് പടേക്കര് അപമര്യാദയായി സ്പര്ശിച്ചെന്നാണ് ആരോപണം.എന്നാല് ആരോപണങ്ങള് പടേക്കര് നിഷേധിച്ചിരുന്നു.'മോദി ഹേ തോ മുന്കിന് ഹേ'; ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം ഏറ്റു പറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ
എനിക്ക് ഞെട്ടലോ ആശ്ചര്യമോ ഒന്നുമില്ല. ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇതാണ് എനിക്ക് കണ്ടു ശീലം' തനുശ്രീ ദത്ത
https://timeskerala.com/archives/48687
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: 'എനിക്ക് ഞെട്ടലോ ആശ്ചര്യമോ ഒന്നുമില്ല.ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇതാണ് എനിക്ക് കണ്ടു ശീലം', ഇതായിരുന്നു നാനാ പടേക്കറിനെതിരായ മീടൂ പരാതിയില് തെളിവുകള് കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്ട്ട് പുറത്തു വന്നതിന് പിന്നാലെ തനുശ്രീ ദത്തയുടെ ആദ്യ പ്രതികരണം.'അഴിമതി നിറഞ്ഞ പൊലീസും നിയവ്യവസ്ഥയും, അതിലും വലിയ അഴിമതിക്കാരനായ നാനാ പടേക്കറിന് ക്ലീന് ചിട്ട് നല്കിയത് അംഗീകരിക്കാനാവില്ല.ഞങ്ങളുടെ സാക്ഷിയെ അവര് ഭീഷണിപ്പെടുത്തി നിശബ്ദമാക്കി, അവര് കള്ള സാക്ഷികളെ ഹാജരാക്കുകയും ചെയ്തു.ഞങ്ങളുടെ സാക്ഷികളുടെ ദൃക്സാക്ഷി വിവരണം പോലും എടുക്കാതെയാണ് പൊലീസ് റിപ്പോര്ട്ട് സമര്പ്പിച്ചത്'- തനുശ്രീ പറയുന്നു.അതേസമയം കേസുമായി മുന്നോട്ടു പോകുമെന്ന് തനുശ്രീയുടെ അഭിഭാഷകന് നിതിന് സത്പുതെ പറയുന്നു.പൊലീസ് റിപ്പോര്ട്ട് ലഭിച്ചാലുടന് മുംബൈ ഹൈക്കോടതില് റിറ്റ് പെറ്റീഷന് സമര്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.2008ല് 'ഹോണ് ഒകെ പ്ലീസ്' എന്ന സിനിമയുടെ സെറ്റില് പടേക്കര് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ഒക്ടോബറിലാണു തനുശ്രീ പരാതി നല്കിയത്.ഗാനചിത്രീകരണത്തിനിടയില് പടേക്കര് അപമര്യാദയായി സ്പര്ശിച്ചെന്നാണ് ആരോപണം.എന്നാല് ആരോപണങ്ങള് പടേക്കര് നിഷേധിച്ചിരുന്നു.'മോദി ഹേ തോ മുന്കിന് ഹേ'; ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം ഏറ്റു പറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ### Headline : എനിക്ക് ഞെട്ടലോ ആശ്ചര്യമോ ഒന്നുമില്ല. ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇതാണ് എനിക്ക് കണ്ടു ശീലം' തനുശ്രീ ദത്ത
456
ദില്ലി: പാര്ലമെന്റിന്റെ ശീതകാല സമ്മേളനം അടുത്ത മാസം 18ന് ആരംഭിക്കും.കഴിഞ്ഞ രണ്ടുവര്ഷമായി ശീതകാല സമ്മേളനം നവംബര് 21ന് ആരംഭിച്ച് ജനുവരി ആദ്യവാരം അവസാനിക്കുകയാണ് ചെയ്യാറ്.പ്രതിരോധ മന്ത്രി രാജ്നാഥ്സിങിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിതല യോഗമാണ് മൂന്ന് ദിവസം മുമ്പ് ആരംഭിക്കാന് തീരുമാനിച്ചത്.ഡിസംബര് 13ന് സമ്മേളനം അവസാനിക്കുമെന്ന് പാര്ലമെന്ററി കാര്യ മന്ത്രാലയം അറിയിച്ചു.ഒട്ടേറെ നിര്ണായക ബില്ലുകള് സമ്മേളനത്തില് അവതരിപ്പിക്കും.കൂടാതെ രണ്ട് ഓര്ഡിനന്സുകള് നിയമമാക്കാനും കേന്ദ്രസര്ക്കാരിന് പദ്ധതിയുണ്ട്.കോര്പറേറ്റ് നികുതി കേന്ദ്രസര്ക്കാര് അടുത്തിടെ കുറച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന് നിക്ഷേപകരെ ആകര്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നികുതി കുറച്ചത്.ഇതുമായി ബന്ധപ്പെട്ട ഓര്ഡിനന്സ് പാര്ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും.മൂന്ന് ന്യൂനമര്ദ്ദങ്ങള് വരുന്നു; അതിശക്തമായ മഴ പെയ്യും...തുലാമഴ ഡിസംബറിലേക്ക് നീണ്ടേക്കും ആദായ നികുതി നിയമത്തില് ഭേദഗതി വരുത്താനും കേന്ദ്രം തീരുമാനിച്ചിരുന്നു.ഇ സിഗററ്റും സമാനമായ ഉല്പ്പന്നങ്ങളും നിര്മിക്കുന്നതും സംഭരിക്കുന്നതും നിരോധിച്ച് സര്ക്കാര് ഓര്ഡിനന്സ് ഇറക്കിയിരുന്നു.ഇതും പാര്ലമെന്റില് ചര്ച്ച ചെയ്യും.അയോധ്യ കേസുമായി ബന്ധപ്പെട്ട വിധി വരാന് സാധ്യത നവംബര് 18ന് മുമ്പാണ്.നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വരുമെന്നാണ് റിപ്പോര്ട്ടുകള്.അങ്ങനെ സംഭവിച്ചാല് വിധി വന്നതിന് തൊട്ടുപിന്നാലെലായും പാര്ലമെന്റ് സമ്മേളനം.ഇതാകട്ടെ സഭയെ പ്രക്ഷുബ്ദമാക്കുമെന്നാണ് കരുതുന്നത്
പാര്ലമെന്റ് ശീതകാലസമ്മേളനം നവംബര് 18 മുതല്; സുപ്രധാന ബില്ലുകള് പാസാക്കാന് കേന്ദ്രം
https://malayalam.oneindia.com/news/india/parliament-winter-session-from-november-18-to-december-13-235551.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പാര്ലമെന്റിന്റെ ശീതകാല സമ്മേളനം അടുത്ത മാസം 18ന് ആരംഭിക്കും.കഴിഞ്ഞ രണ്ടുവര്ഷമായി ശീതകാല സമ്മേളനം നവംബര് 21ന് ആരംഭിച്ച് ജനുവരി ആദ്യവാരം അവസാനിക്കുകയാണ് ചെയ്യാറ്.പ്രതിരോധ മന്ത്രി രാജ്നാഥ്സിങിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിതല യോഗമാണ് മൂന്ന് ദിവസം മുമ്പ് ആരംഭിക്കാന് തീരുമാനിച്ചത്.ഡിസംബര് 13ന് സമ്മേളനം അവസാനിക്കുമെന്ന് പാര്ലമെന്ററി കാര്യ മന്ത്രാലയം അറിയിച്ചു.ഒട്ടേറെ നിര്ണായക ബില്ലുകള് സമ്മേളനത്തില് അവതരിപ്പിക്കും.കൂടാതെ രണ്ട് ഓര്ഡിനന്സുകള് നിയമമാക്കാനും കേന്ദ്രസര്ക്കാരിന് പദ്ധതിയുണ്ട്.കോര്പറേറ്റ് നികുതി കേന്ദ്രസര്ക്കാര് അടുത്തിടെ കുറച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന് നിക്ഷേപകരെ ആകര്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നികുതി കുറച്ചത്.ഇതുമായി ബന്ധപ്പെട്ട ഓര്ഡിനന്സ് പാര്ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും.മൂന്ന് ന്യൂനമര്ദ്ദങ്ങള് വരുന്നു; അതിശക്തമായ മഴ പെയ്യും...തുലാമഴ ഡിസംബറിലേക്ക് നീണ്ടേക്കും ആദായ നികുതി നിയമത്തില് ഭേദഗതി വരുത്താനും കേന്ദ്രം തീരുമാനിച്ചിരുന്നു.ഇ സിഗററ്റും സമാനമായ ഉല്പ്പന്നങ്ങളും നിര്മിക്കുന്നതും സംഭരിക്കുന്നതും നിരോധിച്ച് സര്ക്കാര് ഓര്ഡിനന്സ് ഇറക്കിയിരുന്നു.ഇതും പാര്ലമെന്റില് ചര്ച്ച ചെയ്യും.അയോധ്യ കേസുമായി ബന്ധപ്പെട്ട വിധി വരാന് സാധ്യത നവംബര് 18ന് മുമ്പാണ്.നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വരുമെന്നാണ് റിപ്പോര്ട്ടുകള്.അങ്ങനെ സംഭവിച്ചാല് വിധി വന്നതിന് തൊട്ടുപിന്നാലെലായും പാര്ലമെന്റ് സമ്മേളനം.ഇതാകട്ടെ സഭയെ പ്രക്ഷുബ്ദമാക്കുമെന്നാണ് കരുതുന്നത് ### Headline : പാര്ലമെന്റ് ശീതകാലസമ്മേളനം നവംബര് 18 മുതല്; സുപ്രധാന ബില്ലുകള് പാസാക്കാന് കേന്ദ്രം
457
തിരുവനന്തപുരം: വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്.ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല് അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടായത്.റിട്ട.ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക.പ്രോസിക്യൂഷന്റേയും പോലീസിന്റെയും വീഴ്ച്ചകള് സമിതി പരിശോധിക്കും.വീഴ്ച്ചവരുത്തിയവര് ആരൊക്കെ എന്ന് കണ്ടെത്തുന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില് വരും.വീഴ്ച്ച വരുത്തിയവര്ക്കെതിരായ നടപടികള് ശുപാര്ശ ചെയ്യാനും പോക്സോ കേസുകള് കൈകാര്യം ചെയ്യുന്നതിലെ നിര്ദ്ദേശങ്ങല് മുന്നോട്ട് വെക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേസമയം, ജുഡീഷ്യല് കമ്മീഷന് സമയപരിധി നിശ്ചയിച്ചിട്ടില്ല.കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് സര്ക്കാര് സമര്പ്പിച്ച അപ്പീല് ഹര്ജി ഹൈക്കോടതി ഇന്ന് ഫയലില് സ്വീകരിച്ചിരുന്നു.സഹോദരിമാരായ രണ്ട് പെണ്കുട്ടികള് മരിച്ച കേസില് പാലക്കാട് പോക്സോ കോടതി വെറുതേ വിട്ട മൂന്ന് പ്രതികള്ക്കും നോട്ടീസ് അയക്കുന്നതിന് കോടതി തീരുമാനിച്ചിട്ടുണ്ട്.വിഷയത്തില് പെണ്കുട്ടികളുടെ മാതാപിതാക്കള് സമര്പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന്റെ നിഗമനം.സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു.പെണ്കുട്ടികള് ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു
വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം! റിട്ട.ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കും
https://malayalam.oneindia.com/news/kerala/govt-announces-judicial-inquiry-in-walayar-case-237259.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്.ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല് അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടായത്.റിട്ട.ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക.പ്രോസിക്യൂഷന്റേയും പോലീസിന്റെയും വീഴ്ച്ചകള് സമിതി പരിശോധിക്കും.വീഴ്ച്ചവരുത്തിയവര് ആരൊക്കെ എന്ന് കണ്ടെത്തുന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില് വരും.വീഴ്ച്ച വരുത്തിയവര്ക്കെതിരായ നടപടികള് ശുപാര്ശ ചെയ്യാനും പോക്സോ കേസുകള് കൈകാര്യം ചെയ്യുന്നതിലെ നിര്ദ്ദേശങ്ങല് മുന്നോട്ട് വെക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേസമയം, ജുഡീഷ്യല് കമ്മീഷന് സമയപരിധി നിശ്ചയിച്ചിട്ടില്ല.കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് സര്ക്കാര് സമര്പ്പിച്ച അപ്പീല് ഹര്ജി ഹൈക്കോടതി ഇന്ന് ഫയലില് സ്വീകരിച്ചിരുന്നു.സഹോദരിമാരായ രണ്ട് പെണ്കുട്ടികള് മരിച്ച കേസില് പാലക്കാട് പോക്സോ കോടതി വെറുതേ വിട്ട മൂന്ന് പ്രതികള്ക്കും നോട്ടീസ് അയക്കുന്നതിന് കോടതി തീരുമാനിച്ചിട്ടുണ്ട്.വിഷയത്തില് പെണ്കുട്ടികളുടെ മാതാപിതാക്കള് സമര്പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന്റെ നിഗമനം.സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു.പെണ്കുട്ടികള് ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു ### Headline : വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം! റിട്ട.ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കും
458
തിരുവനന്തപുരം: ശബരിമലയിലെ ഇടപെടലിൽ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗീയ കോമരങ്ങൾ ശബരിമലയിൽ പോലീസിനെ വേട്ടയാടിയെന്നും എന്നാൽ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പോലീസ് ചെറുത്ത് തോൽപ്പിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.എന്നാൽ ചിലപ്പോൾ പോലീസ് ദുഷ്പ്പേരുണ്ടാക്കുന്നുണ്ട്.ഇതിന്റെ കാരണം എന്താണെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.പാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില് പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്കരുതലുമായി ഇന്ത്യ കസ്റ്റഡി മരണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.ഇത് പോലീസിന് ദുഷ്പേരുണ്ടാക്കുന്നു.പോലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് പോലീസ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഏതെങ്കിലും ഒരു കൂട്ടിൽ അടച്ച അവസ്ഥ കേരളാ പോലീസിൽ നിലവിലില്ല, എന്നാൽ ചട്ട വിരുദ്ധമായുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.ശബരിമലയിൽ ചിലർ മനപ്പൂർവ്വം കലാപം ഉണ്ടാക്കാൻ ശ്രമിച്ചു, ചിലർ പോലീസിനെ കൈവച്ചു.എന്നാൽ കലാപത്തിനൊരുങ്ങി വന്നവരെ പോലീസ് ഫലപ്രദമായി നേരിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.നെടുങ്കണ്ടം കസ്റ്റഡി മരണവും, പോലീസുകാരന്റെ ആത്മഹത്യയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളാ പോലീസിന് നേരെ വിമർശനം ഉയർന്നിരുന്നു.പോലീസ് സേനയ്ക്ക് കളങ്കം വരുത്തുന്നതെന്നും ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ദുഷ്പേര് എങ്ങനെ ഉണ്ടാകുന്നുവെന്ന് ആലോചിക്കണം.... പോലീസിനോട് പിണറായി വിജയൻ, സേനയ്ക്ക് അഭിനന്ദനം
https://malayalam.oneindia.com/news/kerala/pinarayi-vijayan-to-kerala-police-on-police-association-meeting-232596.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ശബരിമലയിലെ ഇടപെടലിൽ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗീയ കോമരങ്ങൾ ശബരിമലയിൽ പോലീസിനെ വേട്ടയാടിയെന്നും എന്നാൽ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പോലീസ് ചെറുത്ത് തോൽപ്പിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.എന്നാൽ ചിലപ്പോൾ പോലീസ് ദുഷ്പ്പേരുണ്ടാക്കുന്നുണ്ട്.ഇതിന്റെ കാരണം എന്താണെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.പാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില് പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്കരുതലുമായി ഇന്ത്യ കസ്റ്റഡി മരണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.ഇത് പോലീസിന് ദുഷ്പേരുണ്ടാക്കുന്നു.പോലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് പോലീസ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഏതെങ്കിലും ഒരു കൂട്ടിൽ അടച്ച അവസ്ഥ കേരളാ പോലീസിൽ നിലവിലില്ല, എന്നാൽ ചട്ട വിരുദ്ധമായുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.ശബരിമലയിൽ ചിലർ മനപ്പൂർവ്വം കലാപം ഉണ്ടാക്കാൻ ശ്രമിച്ചു, ചിലർ പോലീസിനെ കൈവച്ചു.എന്നാൽ കലാപത്തിനൊരുങ്ങി വന്നവരെ പോലീസ് ഫലപ്രദമായി നേരിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.നെടുങ്കണ്ടം കസ്റ്റഡി മരണവും, പോലീസുകാരന്റെ ആത്മഹത്യയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളാ പോലീസിന് നേരെ വിമർശനം ഉയർന്നിരുന്നു.പോലീസ് സേനയ്ക്ക് കളങ്കം വരുത്തുന്നതെന്നും ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ### Headline : ദുഷ്പേര് എങ്ങനെ ഉണ്ടാകുന്നുവെന്ന് ആലോചിക്കണം.... പോലീസിനോട് പിണറായി വിജയൻ, സേനയ്ക്ക് അഭിനന്ദനം
459
ദില്ലി: നിരോധിത സംഘടനയായ ഖലിസ്ഥാന് സിന്ദാബാദ് ഫോഴ്സ് പഞ്ചാബിലും പരിസര പ്രദേശങ്ങളിലും ആക്രമണത്തിന് പദ്ധതിയൊരുക്കിയതായി റിപ്പോർട്ട്.പഞ്ചാബ് പോലീസിന്റെ ശക്തമായ ഇടപെടൽ ആക്രമണത്തെ പരാജയപ്പെടുത്തി.നാല് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ പക്കൽ നിന്ന് എകെ-47 റൈഫിളുകളും പിസ്റ്റളുകളുമുള്പ്പെടെ വന് ആയുധശേഖരം പിടിച്ചെടുത്തു.സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പിടിച്ചെടുത്തവയില് പെടുന്നു.ഫേസ്ബുക്കിൽ മെസേജ് അയച്ച് സൗഹൃദമുണ്ടാക്കി; പിന്നീട് വീട്ടിലേക്ക് വിളിപ്പിച്ചു, വ്യവസായിയുടെ നഗ്ന ചിത്രം കാണിച്ച് ഭീഷണി, യുവതി അടക്കം നാല് പേർ അറസ്റ്റിൽ, മുഖ്യസൂത്രധാരൻ പയ്യന്നൂർ സ്വദേശി! ഇന്ത്യ-പാക് അതിര്ത്തി മേഖലയില് ഡ്രോണ് ഉപയോഗിച്ചാണ് ആയുധം എത്തിച്ചതെന്നാണ് പോലീസ് നിഗമനം.പത്ത് ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.ബല്വന്ത് സിങ്, ആകാശ് ദീപ്, ഹര്ഭജന് സിങ്, ബല്ബീര് സിങ് എന്നിവരാണ് പോലീസ് പിടിയിലായത്.ആകാശ് ദീപ്, ബല്വന്ത് സിങ് എന്നിവര്ക്കെതിരെ നിരവധി കേസുകള് നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.ഖലിസ്ഥാന് സിന്ദാബാദ് ഫോഴ്സിന്റെ തലവന് രഞ്ജിത് സിങ്ങും ജര്മനി ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ഗുര്മീത് സിങ്ങുമാണ് സംസ്ഥാനത്ത് സംഘടനാപ്രവര്ത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതെന്ന് പോലീസ് പറയുന്നു.ഐസിസിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം.ജമ്മു-കശ്മീരും പഞ്ചാബും മറ്റ് അതിര്ത്തി മേഖലകളും കേന്ദ്രീകരിച്ച് അക്രമണം നടത്താനുള്ള ലക്ഷ്യം മുന്നിര്ത്തിയുള്ള നുഴഞ്ഞുകയറ്റം വര്ധിച്ചത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.തുടർന്ന് നടന്ന രഹസ്യ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദികൾ പിടിയിലായതും ആയുധങ്ങൾ കണ്ടെടുത്തതും.പഞ്ചാബ് പോലീസിന്റഎ സൂഷ്മമായ ഇടപെടലിലൂടെ തീവ്രവാദികളഉചടെ വൻ പദ്ധതികളാണ് പൊളിഞ്ഞു പോയത്
പഞ്ചാബിൽ തീവ്രവാദി ആക്രമണത്തിന് ശ്രമം; ആയുധങ്ങൾ പിടിച്ചെടുത്തു, തീവ്രവാദികൾ അറസ്റ്റിൽ
https://malayalam.oneindia.com/news/india/terrorists-arrested-by-punjab-police-233941.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: നിരോധിത സംഘടനയായ ഖലിസ്ഥാന് സിന്ദാബാദ് ഫോഴ്സ് പഞ്ചാബിലും പരിസര പ്രദേശങ്ങളിലും ആക്രമണത്തിന് പദ്ധതിയൊരുക്കിയതായി റിപ്പോർട്ട്.പഞ്ചാബ് പോലീസിന്റെ ശക്തമായ ഇടപെടൽ ആക്രമണത്തെ പരാജയപ്പെടുത്തി.നാല് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ പക്കൽ നിന്ന് എകെ-47 റൈഫിളുകളും പിസ്റ്റളുകളുമുള്പ്പെടെ വന് ആയുധശേഖരം പിടിച്ചെടുത്തു.സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പിടിച്ചെടുത്തവയില് പെടുന്നു.ഫേസ്ബുക്കിൽ മെസേജ് അയച്ച് സൗഹൃദമുണ്ടാക്കി; പിന്നീട് വീട്ടിലേക്ക് വിളിപ്പിച്ചു, വ്യവസായിയുടെ നഗ്ന ചിത്രം കാണിച്ച് ഭീഷണി, യുവതി അടക്കം നാല് പേർ അറസ്റ്റിൽ, മുഖ്യസൂത്രധാരൻ പയ്യന്നൂർ സ്വദേശി! ഇന്ത്യ-പാക് അതിര്ത്തി മേഖലയില് ഡ്രോണ് ഉപയോഗിച്ചാണ് ആയുധം എത്തിച്ചതെന്നാണ് പോലീസ് നിഗമനം.പത്ത് ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.ബല്വന്ത് സിങ്, ആകാശ് ദീപ്, ഹര്ഭജന് സിങ്, ബല്ബീര് സിങ് എന്നിവരാണ് പോലീസ് പിടിയിലായത്.ആകാശ് ദീപ്, ബല്വന്ത് സിങ് എന്നിവര്ക്കെതിരെ നിരവധി കേസുകള് നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.ഖലിസ്ഥാന് സിന്ദാബാദ് ഫോഴ്സിന്റെ തലവന് രഞ്ജിത് സിങ്ങും ജര്മനി ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ഗുര്മീത് സിങ്ങുമാണ് സംസ്ഥാനത്ത് സംഘടനാപ്രവര്ത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതെന്ന് പോലീസ് പറയുന്നു.ഐസിസിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം.ജമ്മു-കശ്മീരും പഞ്ചാബും മറ്റ് അതിര്ത്തി മേഖലകളും കേന്ദ്രീകരിച്ച് അക്രമണം നടത്താനുള്ള ലക്ഷ്യം മുന്നിര്ത്തിയുള്ള നുഴഞ്ഞുകയറ്റം വര്ധിച്ചത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.തുടർന്ന് നടന്ന രഹസ്യ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദികൾ പിടിയിലായതും ആയുധങ്ങൾ കണ്ടെടുത്തതും.പഞ്ചാബ് പോലീസിന്റഎ സൂഷ്മമായ ഇടപെടലിലൂടെ തീവ്രവാദികളഉചടെ വൻ പദ്ധതികളാണ് പൊളിഞ്ഞു പോയത് ### Headline : പഞ്ചാബിൽ തീവ്രവാദി ആക്രമണത്തിന് ശ്രമം; ആയുധങ്ങൾ പിടിച്ചെടുത്തു, തീവ്രവാദികൾ അറസ്റ്റിൽ
460
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനില് പരാതി നല്കാനെത്തുന്നവരെ ഇനി മുതല് ഉന്നത പൊലിസ് ഉദ്യോഗസ്ഥര് നേരിട്ട് വിളിക്കും.പരാതി നല്കാന് സ്റ്റേഷനില് എത്തിയപ്പോള് പൊലീസിന്റെ ഭാഗത്തും നിന്നുമുണ്ടായ സമീപനം, പരാതിയില് എടുത്ത നടപടികള്, നടപടികളില് തൃപ്തനാണോ തുടങ്ങിയ വിവരങ്ങള് പരാതിക്കാരനില് നിന്നും നേരിട്ടറിയാന് വേണ്ടിയാണിത്.തന്റെ അധികാര പരിധിയില് നിന്നുമുള്ള പൊലീസ് സ്റ്റേഷനിലെ പത്തു പേരെയാണ് ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ച് അന്വേഷിക്കുക.ഡി.ജി.പി ലോക്നാഥ് ബെഹറയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.റേഞ്ച് ഡി.ഐ.ജിമാര്, മേഖലാ ഐ.ജിമാര് എന്നിവര് തങ്ങളുടെ അധികാര പരിധിയില് നിന്നുള്ള 10 പേരെ തെരഞ്ഞെടുത്ത് ഫോണില് സംസാരിക്കും.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലെ 10 പരാതിക്കാരെ ദിവസവും വൈകീട്ട് ഫോണില് വിളിക്കും.പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷന്റെ പ്രവര്ത്തനത്തിലും പരാതിയില് സ്വീകരിക്കേണ്ട നടപടി ക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുമെന്നും ബെഹ്റ അറിയിച്ചു.ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും.പോലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും.രജിസ്റ്റര് ചെയ്യുന്ന കേസുകള് കൂടാതെ ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളില് ലഭിക്കുന്നത്.ക്രൈം ആന്ഡ് ക്രിമിനല് ട്രാക്കിംഗ് നെറ്റ് വര്ക്ക് സിസ്റ്റത്തില് ചെയ്യുന്നത് ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യും.അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്താലുടൻ അതിന്റെ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും.ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയിൽ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു
കേരള പൊലീസിൽ പുതിയ പരിഷ്കാരം; പരാതിക്കാരെ ഇനിമുതല് ഉന്നതോദ്യോഗസ്ഥര് നേരിട്ട് വിളിക്കും
https://www.malayalamexpress.in/archives/1053318/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പൊലിസ് സ്റ്റേഷനില് പരാതി നല്കാനെത്തുന്നവരെ ഇനി മുതല് ഉന്നത പൊലിസ് ഉദ്യോഗസ്ഥര് നേരിട്ട് വിളിക്കും.പരാതി നല്കാന് സ്റ്റേഷനില് എത്തിയപ്പോള് പൊലീസിന്റെ ഭാഗത്തും നിന്നുമുണ്ടായ സമീപനം, പരാതിയില് എടുത്ത നടപടികള്, നടപടികളില് തൃപ്തനാണോ തുടങ്ങിയ വിവരങ്ങള് പരാതിക്കാരനില് നിന്നും നേരിട്ടറിയാന് വേണ്ടിയാണിത്.തന്റെ അധികാര പരിധിയില് നിന്നുമുള്ള പൊലീസ് സ്റ്റേഷനിലെ പത്തു പേരെയാണ് ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ച് അന്വേഷിക്കുക.ഡി.ജി.പി ലോക്നാഥ് ബെഹറയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.റേഞ്ച് ഡി.ഐ.ജിമാര്, മേഖലാ ഐ.ജിമാര് എന്നിവര് തങ്ങളുടെ അധികാര പരിധിയില് നിന്നുള്ള 10 പേരെ തെരഞ്ഞെടുത്ത് ഫോണില് സംസാരിക്കും.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലെ 10 പരാതിക്കാരെ ദിവസവും വൈകീട്ട് ഫോണില് വിളിക്കും.പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷന്റെ പ്രവര്ത്തനത്തിലും പരാതിയില് സ്വീകരിക്കേണ്ട നടപടി ക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുമെന്നും ബെഹ്റ അറിയിച്ചു.ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും.പോലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും.രജിസ്റ്റര് ചെയ്യുന്ന കേസുകള് കൂടാതെ ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളില് ലഭിക്കുന്നത്.ക്രൈം ആന്ഡ് ക്രിമിനല് ട്രാക്കിംഗ് നെറ്റ് വര്ക്ക് സിസ്റ്റത്തില് ചെയ്യുന്നത് ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യും.അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്താലുടൻ അതിന്റെ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും.ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയിൽ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു ### Headline : കേരള പൊലീസിൽ പുതിയ പരിഷ്കാരം; പരാതിക്കാരെ ഇനിമുതല് ഉന്നതോദ്യോഗസ്ഥര് നേരിട്ട് വിളിക്കും
461
ബാങ്കോക്ക്: നിരവധി കൊലപാതക കേസുകളിലെ പ്രതികളെ നിരപരാധികളെന്ന് വിധിച്ച് വിട്ടയച്ച ശേഷം ജഡ്ജി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ദക്ഷിണ തായ്ലന്റിലെ യാലാ കോടതി ജഡ്ജിയായ കനകോണ് പിയഞ്ചനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.കൊലപാതക കേസിലെ വിധി പറയവെയാണ് യാല കോടതിയില് ഈ സംഭവം അരങ്ങേറിയത്.പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ ശേഷമാണ് ജഡ്ജി സ്വയം വെടിയുതിര്ത്തത്.ആരെയെങ്കിലും ശിക്ഷിക്കണമെങ്കില് അതിന് വ്യക്തവും ശക്തവുമായ തെളിവുകള് വേണമെന്നും ഉറപ്പില്ലെങ്കില് അവരെ ശിക്ഷിക്കരുതെന്നും അദ്ദേഹം ലൈവില് പറഞ്ഞു.അതിന് ശേഷമാണ് അദ്ദേഹം സ്വയം വെടിയുതിര്ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പണക്കാര്ക്കും ഉന്നതര്ക്കും അനുകൂലമായാണ് ഇവിടെ കോടതികള് പ്രവര്ത്തിക്കുന്നതെന്നും സാധാരണക്കാരെ ചെറിയ പിഴവുകള്ക്ക് പോലും കനത്ത ശിക്ഷ നല്കുന്ന നീതി വ്യവസ്ഥയില് തനിക്ക് വിശ്വാസമില്ലെന്നും ജഡ്ജി ആരോപിച്ചു.നീതിന്യായ വ്യവസ്ഥ കൂടുതല് സുതാര്യമാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മുന് തായ് രാജാവിന്റെ മുന്നില് നിയമ പ്രതിജ്ഞ ഉരുവിട്ട ശേഷമാണ് കോടതി മുറിയില് വെച്ച് വെടിയുതിര്ത്തതെന്ന് ദൃക്സാക്ഷികള് പറഞ്ഞു.എന്നാല് ആത്മഹത്യാശ്രമത്തിന് പിന്നിലെ യഥാര്ത്ഥ കാരണമെന്താണെന്ന് വ്യക്തമല്ല.ആശുപത്രിയില് പ്രവേശിപ്പിച്ച ജഡ്ജിയുടെ നിലയില് പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.ആറുമാസത്തിനുള്ളില് രണ്ടു ലക്ഷത്തിലേറെ ബി.എസ്.6 കാറുകള് നിരത്തിലെത്തിച്ച് മാരുതി
കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിട്ട ശേഷം ജഡ്ജി സ്വയം വെടി വച്ചു
https://www.malayalamexpress.in/archives/858788/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബാങ്കോക്ക്: നിരവധി കൊലപാതക കേസുകളിലെ പ്രതികളെ നിരപരാധികളെന്ന് വിധിച്ച് വിട്ടയച്ച ശേഷം ജഡ്ജി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ദക്ഷിണ തായ്ലന്റിലെ യാലാ കോടതി ജഡ്ജിയായ കനകോണ് പിയഞ്ചനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.കൊലപാതക കേസിലെ വിധി പറയവെയാണ് യാല കോടതിയില് ഈ സംഭവം അരങ്ങേറിയത്.പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ ശേഷമാണ് ജഡ്ജി സ്വയം വെടിയുതിര്ത്തത്.ആരെയെങ്കിലും ശിക്ഷിക്കണമെങ്കില് അതിന് വ്യക്തവും ശക്തവുമായ തെളിവുകള് വേണമെന്നും ഉറപ്പില്ലെങ്കില് അവരെ ശിക്ഷിക്കരുതെന്നും അദ്ദേഹം ലൈവില് പറഞ്ഞു.അതിന് ശേഷമാണ് അദ്ദേഹം സ്വയം വെടിയുതിര്ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പണക്കാര്ക്കും ഉന്നതര്ക്കും അനുകൂലമായാണ് ഇവിടെ കോടതികള് പ്രവര്ത്തിക്കുന്നതെന്നും സാധാരണക്കാരെ ചെറിയ പിഴവുകള്ക്ക് പോലും കനത്ത ശിക്ഷ നല്കുന്ന നീതി വ്യവസ്ഥയില് തനിക്ക് വിശ്വാസമില്ലെന്നും ജഡ്ജി ആരോപിച്ചു.നീതിന്യായ വ്യവസ്ഥ കൂടുതല് സുതാര്യമാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മുന് തായ് രാജാവിന്റെ മുന്നില് നിയമ പ്രതിജ്ഞ ഉരുവിട്ട ശേഷമാണ് കോടതി മുറിയില് വെച്ച് വെടിയുതിര്ത്തതെന്ന് ദൃക്സാക്ഷികള് പറഞ്ഞു.എന്നാല് ആത്മഹത്യാശ്രമത്തിന് പിന്നിലെ യഥാര്ത്ഥ കാരണമെന്താണെന്ന് വ്യക്തമല്ല.ആശുപത്രിയില് പ്രവേശിപ്പിച്ച ജഡ്ജിയുടെ നിലയില് പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.ആറുമാസത്തിനുള്ളില് രണ്ടു ലക്ഷത്തിലേറെ ബി.എസ്.6 കാറുകള് നിരത്തിലെത്തിച്ച് മാരുതി ### Headline : കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിട്ട ശേഷം ജഡ്ജി സ്വയം വെടി വച്ചു
462
വിജയനഗരം: കിലോയ്ക്ക് 25 രൂപ നിരക്കില് സവാള വിതരണം ചെയ്തതോടെ ആന്ധ്രയിലെ വിജയനഗര ജില്ലയിലെ ചന്തയില് ഉന്തും തള്ളും.രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോയ്ക്ക് 100 രൂപയ്ക്ക് ഉള്ളി വില്ക്കുന്ന സാഹചര്യത്തിലാണ് കിലോഗ്രാമിന് 25 രൂപയെന്ന ഉയര്ന്ന സബ്സിഡി നിരക്കില് വിതരണം നടത്താന് സംസ്ഥാന സര്ക്കാര് മുന്നോട്ട് വന്നിരിക്കുന്നത്.അതേസമയം ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം ഉള്ളി മാത്രമേ ലഭിക്കുകയുള്ളു എന്ന വ്യവസ്ഥയിലാണ് വിതരണം.ഹൈദരാബാദ് പ്രതികളെ വെടിവച്ച് കൊന്ന സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു കുറഞ്ഞ വിലയ്ക്ക് ഉള്ളി ലഭിക്കുമെന്നറിഞ്ഞത് മുതല് ചീപുരുപ്പള്ളി ഗ്രാമവാസികള് ചന്തയിലേക്ക് ഇരച്ചു കയറി.മാര്ക്കറ്റിലെ ഗേറ്റ് തുറക്കുന്നതിന് മുന്പ് തന്നെ വന് ജനക്കൂട്ടമാണ് അവിടെയെത്തിയത്.ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഉള്ളിയെത്തിയപ്പോള് സ്ത്രീകള് തിക്കിത്തിരക്കി അകത്തേക്ക് ഓടിക്കയറി.വൃദ്ധരടക്കം നിരവധി പേരെ ഇടിച്ചിട്ടായിരുന്നു ഇവരുടെ പരാക്രമം.ഇതോടെ സ്ഥലത്ത് ചെറിയ തോതില് സംഘര്ഷമുണ്ടായെങ്കിലും പൊലീസെത്തി സ്ഥിതി ഗതികള് നിയന്ത്രിച്ചതായി റിപ്പോര്ട്ടുകള് പറയുന്നു.ആര്ക്കും ഗുരുതരമായ പരുക്കുകള് റിപ്പോര്ട്ട് ചെയ്തിട്ടില്ല.രാജ്യത്തുടനീളം ഉള്ളി വില കുതിച്ചുയര്ന്നതോടെ പൂഴ്ത്തിവെപ്പ് തടയാനായി മൊത്ത, ചില്ലറ വ്യാപാരികള്ക്ക് നല്കുന്ന പരിധി കേന്ദ്ര സര്ക്കാര് 50 ശതമാനമാനമായി കുറച്ചു.ഇതോടെ മൊത്തക്കച്ചവടക്കാര്ക്ക് ഇനി 25 ടണ്ണില് കൂടുതല് ഉള്ളി സംഭരിക്കാനാവില്ല.ചില്ലറ വ്യാപാരികള്ക്കുള്ള പരിധി അഞ്ച് ടണ് ആണ്.രാജ്യത്തെ പ്രധാന നഗരങ്ങളില് കിലോയ്ക്ക് 75 മുതല് 100 രൂപ വരെയാണ് ഉള്ളി വില ഉയര്ന്നത്.കൊല്ക്കത്തയില് കിലോയ്ക്ക് 150 രൂപയാണ് വില.വിഷയത്തില് പ്രതിപക്ഷം പാര്ലമെന്റില് വന് പ്രതിഷേധമാണ് സര്ക്കാരിനെതിരെ നടത്തുന്നത്
ഉള്ളിക്ക് തീവില!! കിലോ 25 രൂപയ്ക്ക് സവാള വാങ്ങാന് ആന്ധ്രയില് ഉന്തും തള്ളും: 100 രൂപയുടെ ഉള്ളി വിറ്
https://malayalam.oneindia.com/news/india/stampede-in-andhra-pradesh-over-low-onion-price-238150.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിജയനഗരം: കിലോയ്ക്ക് 25 രൂപ നിരക്കില് സവാള വിതരണം ചെയ്തതോടെ ആന്ധ്രയിലെ വിജയനഗര ജില്ലയിലെ ചന്തയില് ഉന്തും തള്ളും.രാജ്യത്തിന്റെ പല ഭാഗങ്ങളിലും കിലോയ്ക്ക് 100 രൂപയ്ക്ക് ഉള്ളി വില്ക്കുന്ന സാഹചര്യത്തിലാണ് കിലോഗ്രാമിന് 25 രൂപയെന്ന ഉയര്ന്ന സബ്സിഡി നിരക്കില് വിതരണം നടത്താന് സംസ്ഥാന സര്ക്കാര് മുന്നോട്ട് വന്നിരിക്കുന്നത്.അതേസമയം ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം ഉള്ളി മാത്രമേ ലഭിക്കുകയുള്ളു എന്ന വ്യവസ്ഥയിലാണ് വിതരണം.ഹൈദരാബാദ് പ്രതികളെ വെടിവച്ച് കൊന്ന സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു കുറഞ്ഞ വിലയ്ക്ക് ഉള്ളി ലഭിക്കുമെന്നറിഞ്ഞത് മുതല് ചീപുരുപ്പള്ളി ഗ്രാമവാസികള് ചന്തയിലേക്ക് ഇരച്ചു കയറി.മാര്ക്കറ്റിലെ ഗേറ്റ് തുറക്കുന്നതിന് മുന്പ് തന്നെ വന് ജനക്കൂട്ടമാണ് അവിടെയെത്തിയത്.ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഉള്ളിയെത്തിയപ്പോള് സ്ത്രീകള് തിക്കിത്തിരക്കി അകത്തേക്ക് ഓടിക്കയറി.വൃദ്ധരടക്കം നിരവധി പേരെ ഇടിച്ചിട്ടായിരുന്നു ഇവരുടെ പരാക്രമം.ഇതോടെ സ്ഥലത്ത് ചെറിയ തോതില് സംഘര്ഷമുണ്ടായെങ്കിലും പൊലീസെത്തി സ്ഥിതി ഗതികള് നിയന്ത്രിച്ചതായി റിപ്പോര്ട്ടുകള് പറയുന്നു.ആര്ക്കും ഗുരുതരമായ പരുക്കുകള് റിപ്പോര്ട്ട് ചെയ്തിട്ടില്ല.രാജ്യത്തുടനീളം ഉള്ളി വില കുതിച്ചുയര്ന്നതോടെ പൂഴ്ത്തിവെപ്പ് തടയാനായി മൊത്ത, ചില്ലറ വ്യാപാരികള്ക്ക് നല്കുന്ന പരിധി കേന്ദ്ര സര്ക്കാര് 50 ശതമാനമാനമായി കുറച്ചു.ഇതോടെ മൊത്തക്കച്ചവടക്കാര്ക്ക് ഇനി 25 ടണ്ണില് കൂടുതല് ഉള്ളി സംഭരിക്കാനാവില്ല.ചില്ലറ വ്യാപാരികള്ക്കുള്ള പരിധി അഞ്ച് ടണ് ആണ്.രാജ്യത്തെ പ്രധാന നഗരങ്ങളില് കിലോയ്ക്ക് 75 മുതല് 100 രൂപ വരെയാണ് ഉള്ളി വില ഉയര്ന്നത്.കൊല്ക്കത്തയില് കിലോയ്ക്ക് 150 രൂപയാണ് വില.വിഷയത്തില് പ്രതിപക്ഷം പാര്ലമെന്റില് വന് പ്രതിഷേധമാണ് സര്ക്കാരിനെതിരെ നടത്തുന്നത് ### Headline : ഉള്ളിക്ക് തീവില!! കിലോ 25 രൂപയ്ക്ക് സവാള വാങ്ങാന് ആന്ധ്രയില് ഉന്തും തള്ളും: 100 രൂപയുടെ ഉള്ളി വിറ്
463
റിയാദ്: സൗദി പൗരന്മാര്ക്ക് സ്വകാര്യ മേഖലകളില് തൊഴില് നേടുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് സൗദി തൊഴില്-സാമൂഹ്യവികസന മന്ത്രാലയം പ്രത്യേക ഏജന്സിക്ക് രൂപം നല്കി.റിയാദിലെ അല് യമാമ കൊട്ടാരത്തില് സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.സ്വകാര്യ മേഖലയില് സ്വദേശികള്ക്ക് ജോലി നല്കാന് മാനേജ്മെന്റുകള് വിമുഖത കാണിക്കുന്നുവെന്ന ആരോപണം നേരത്തേ ഉയര്ന്നിരുന്നു.കുവൈത്തില് പൊതുമാപ്പ് രണ്ട് മാസത്തേക്ക് നീട്ടി; ഏപ്രില് 22 വരെ രാജ്യത്ത് തുടരാം സ്വദേശി തൊഴിലന്വേഷകര് ആവശ്യമായ മുന്പരിചയമോ പരിശീലനമോ ലഭിക്കാത്തവരാണെന്നതും ഇവര്ക്ക് കൂടുതല് വേതനം നല്കേണ്ടിവരുന്നതുമാണ് ഇതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.എന്നാല് ഇത്തരം തടസ്സങ്ങള് നീക്കി സ്വകാര്യ മേഖലയിലെ സ്വദേശി പ്രാധിനിധ്യം വര്ധിപ്പിക്കുകയെന്നതാണ് തൊഴില് മന്ത്രാലയത്തിനു കീഴിലുള്ള ഏജന്സിയുടെ ദൗത്യം.ഓരോ മേഖലയിലെയും തൊഴിലുകള്ക്കാവശ്യമായ വൈദഗ്ധ്യം ഉണ്ടാക്കിയെക്കുന്നതിന് തൊഴിലന്വേഷകര്ക്ക് വിദഗ്ധ പരിശീലനം ഏജന്സി നല്കും.സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകര്ഷിക്കുന്നതിന് മേഖലയിലെ തൊഴില് സമയം കുറയ്ക്കാനുള്ള ചര്ച്ചകളും സൗദിയില് നടന്നുവരുന്നുണ്ട്.രാജ്യത്തെ സ്വകാര്യഫാര്മസികള് സ്വദേശി ജീവനക്കാരെ ജോലിക്കെടുക്കാന് വിസമ്മതിക്കുന്നത് വലിയ പരാതികള്ക്കും ചര്ച്ചകള്ക്കും ഇടവരുത്തിയിരുന്നു.ഐ.എസ് ആക്രമണത്തെ തുടര്ന്ന് തകര്ന്നു തരിപ്പണമായ ഇറാഖിനെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്ക്ക് കാബിനറ്റ് പിന്തുണ നല്കി.ഇതിനായി 500 ദശലക്ഷം ഡോളര് നല്കാനുള്ള സൗദിയുടെ തീരുമാനത്തിന് യോഗം അംഗീകാരം നല്കി.ഇറാഖ് പുനരുദ്ധാരണത്തിനായി കുവൈത്തില് ചേര്ന്ന അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു സൗദി തുക വാഗ്ദാനം ചെയ്തത്.ഇറാഖിലുള്പ്പെടെ ഭീകരവാദത്തെ അടിച്ചമര്ത്തുന്ന കാര്യത്തില് അന്താരാഷ്ട്ര സഹകരണം ഉണ്ടാവണമെന്ന സമ്മേളനത്തിന്റെ ആവശ്യത്തെ യോഗം അഭിനന്ദിച്ചു
സ്വകാര്യമേഖലയില് സൗദികള്ക്ക് തൊഴില് നേടിക്കൊടുക്കാന് പ്രത്യേക ഏജന്സി
https://malayalam.oneindia.com/nri/nationalisation-in-saudi-private-sector-193720.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : റിയാദ്: സൗദി പൗരന്മാര്ക്ക് സ്വകാര്യ മേഖലകളില് തൊഴില് നേടുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് സൗദി തൊഴില്-സാമൂഹ്യവികസന മന്ത്രാലയം പ്രത്യേക ഏജന്സിക്ക് രൂപം നല്കി.റിയാദിലെ അല് യമാമ കൊട്ടാരത്തില് സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.സ്വകാര്യ മേഖലയില് സ്വദേശികള്ക്ക് ജോലി നല്കാന് മാനേജ്മെന്റുകള് വിമുഖത കാണിക്കുന്നുവെന്ന ആരോപണം നേരത്തേ ഉയര്ന്നിരുന്നു.കുവൈത്തില് പൊതുമാപ്പ് രണ്ട് മാസത്തേക്ക് നീട്ടി; ഏപ്രില് 22 വരെ രാജ്യത്ത് തുടരാം സ്വദേശി തൊഴിലന്വേഷകര് ആവശ്യമായ മുന്പരിചയമോ പരിശീലനമോ ലഭിക്കാത്തവരാണെന്നതും ഇവര്ക്ക് കൂടുതല് വേതനം നല്കേണ്ടിവരുന്നതുമാണ് ഇതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.എന്നാല് ഇത്തരം തടസ്സങ്ങള് നീക്കി സ്വകാര്യ മേഖലയിലെ സ്വദേശി പ്രാധിനിധ്യം വര്ധിപ്പിക്കുകയെന്നതാണ് തൊഴില് മന്ത്രാലയത്തിനു കീഴിലുള്ള ഏജന്സിയുടെ ദൗത്യം.ഓരോ മേഖലയിലെയും തൊഴിലുകള്ക്കാവശ്യമായ വൈദഗ്ധ്യം ഉണ്ടാക്കിയെക്കുന്നതിന് തൊഴിലന്വേഷകര്ക്ക് വിദഗ്ധ പരിശീലനം ഏജന്സി നല്കും.സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകര്ഷിക്കുന്നതിന് മേഖലയിലെ തൊഴില് സമയം കുറയ്ക്കാനുള്ള ചര്ച്ചകളും സൗദിയില് നടന്നുവരുന്നുണ്ട്.രാജ്യത്തെ സ്വകാര്യഫാര്മസികള് സ്വദേശി ജീവനക്കാരെ ജോലിക്കെടുക്കാന് വിസമ്മതിക്കുന്നത് വലിയ പരാതികള്ക്കും ചര്ച്ചകള്ക്കും ഇടവരുത്തിയിരുന്നു.ഐ.എസ് ആക്രമണത്തെ തുടര്ന്ന് തകര്ന്നു തരിപ്പണമായ ഇറാഖിനെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്ക്ക് കാബിനറ്റ് പിന്തുണ നല്കി.ഇതിനായി 500 ദശലക്ഷം ഡോളര് നല്കാനുള്ള സൗദിയുടെ തീരുമാനത്തിന് യോഗം അംഗീകാരം നല്കി.ഇറാഖ് പുനരുദ്ധാരണത്തിനായി കുവൈത്തില് ചേര്ന്ന അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു സൗദി തുക വാഗ്ദാനം ചെയ്തത്.ഇറാഖിലുള്പ്പെടെ ഭീകരവാദത്തെ അടിച്ചമര്ത്തുന്ന കാര്യത്തില് അന്താരാഷ്ട്ര സഹകരണം ഉണ്ടാവണമെന്ന സമ്മേളനത്തിന്റെ ആവശ്യത്തെ യോഗം അഭിനന്ദിച്ചു ### Headline : സ്വകാര്യമേഖലയില് സൗദികള്ക്ക് തൊഴില് നേടിക്കൊടുക്കാന് പ്രത്യേക ഏജന്സി
464
ചെങ്ങന്നൂര്: കോടികള് മുടക്കി അന്താരാഷ്ട്ര നിലവാരത്തില് കെ.എസ്.ടി.പി നിര്മ്മാണം പൂര്ത്തിയാക്കിയ എം.സി റോഡില് കലുങ്ക് തകര്ന്ന് രൂപപ്പെട്ട ഗര്ത്തം അടച്ച് മണിക്കൂറുകള്ക്കുളളില് വീണ്ടും തകര്ന്നത് ചെങ്ങന്നൂര് നഗരത്തില് ഗതഗതക്കുരുക്ക് രൂക്ഷമാക്കി.കഴിഞ്ഞ 11ന് രാത്രിയാണ് എം.സി റോഡില് കെ.എസ്.ടി.പി ആദ്യഘട്ടം നിര്മ്മാണം പൂര്ത്തിയാക്കിയ നന്ദാവനം കവലയില് കലുങ്ക് ഇടിഞ്ഞുതാണ് വന് കുഴി രൂപപ്പെട്ടത്.തുടര്ന്ന് 13ന് കെ.എസ്.ടി.പി അധികൃതര് കുഴിയടച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാത്രിയോടെ വീണ്ടും കലുങ്ക് ഇടിഞ്ഞു താണു.ഇതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ഇതുവഴിയുളള ഗതാഗതം തടഞ്ഞ് വഴിതിരിച്ചുവിട്ടു.ഇതോടെ ഇന്നലെ നഗരത്തില് ഗതാഗതക്കുരുക്ക് രൂക്ഷമായി.സംഭവത്തെ തുടര്ന്ന് സ്ഥലത്തെത്തിയ നഗരസഭാ ചെയര്മാന് കെ.ഷിബുരാജന് എം.എല്.എ സജി ചെറിയാനേയും കെ.എസ്.ടി.പി അധികൃതരേയും വിവരമറിയിച്ചു.എം.എല്.എയുടെ നിര്ദ്ദേശപ്രകാരം സ്ഥലത്തെത്തിയ കെ.എസ്.ടി.പി ഉദ്യോഗസ്ഥര് കലുങ്ക് കടന്നുപോകുന്ന ഭാഗത്ത് വലിയ പൈപ്പ് സ്ഥാപിച്ച് മണര്ചാക്ക് അടുക്കി അതിനുമുകളില് ടാറിംഗ് നടത്തി വൈകിട്ട് 4 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.23.80 കിലോമീറ്റര് ഭാഗം, നിര്മ്മാണം ഉടന് ആരംഭിക്കും അടൂര് മുതല് ചെങ്ങന്നൂര് വരെയുളള 23.80 കിലോമീറ്റര് ഭാഗം അപകടരഹിത ഇടനാഴിയില് ഉള്പ്പെടുത്തി നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കുവാനുളള അവസാനഘട്ട പ്രവര്ത്തനങ്ങളിലാണ്.ഈ പദ്ധതിയില് നിലവില് തകര്ച്ച നേരിടുന്ന കലുങ്കുകളും ഓടകളുടെയും നിര്മ്മാണം നടക്കും.ഇക്കാരണത്താലാണ് താല്ക്കാലിക സംവിധാനമൊരുക്കി ഗതാഗതം പുന:സ്ഥാപിച്ചതെന്ന് കെ.എസ്.ടി.പി അധികൃതര് പറഞ്ഞു.അടിക്കടി എം.സി റോഡ് തകരുന്നത് നഗരത്തില് വന് ഗതാഗതക്കുരുക്കിനാണ് വഴിവെക്കുന്നത്.നഗരത്തിലെ വീതികുറഞ്ഞ എം.സി റോഡില് സമാന്തരമായി മറ്റ് പാതകളില്ലാത്തതും ബൈപ്പാസുകളുടെ നിര്മ്മാണം പൂര്ത്തിയാക്കാത്തതും ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകള് വാഹനഗതാഗതം നിശ്ചലമാകുകയാണ്.യുഎഇയിലെ സര്ക്കാര് ഓഫീസുകളില് ഏറ്റവും മികച്ചവയും ഏറ്റവും മോശമായവയും: പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്
ചെങ്ങന്നൂർ എം.സി റോഡില് കലുങ്ക് തകര്ന്ന് ഗതാഗതം താറുമാറായി
https://www.malayalamexpress.in/archives/805721/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചെങ്ങന്നൂര്: കോടികള് മുടക്കി അന്താരാഷ്ട്ര നിലവാരത്തില് കെ.എസ്.ടി.പി നിര്മ്മാണം പൂര്ത്തിയാക്കിയ എം.സി റോഡില് കലുങ്ക് തകര്ന്ന് രൂപപ്പെട്ട ഗര്ത്തം അടച്ച് മണിക്കൂറുകള്ക്കുളളില് വീണ്ടും തകര്ന്നത് ചെങ്ങന്നൂര് നഗരത്തില് ഗതഗതക്കുരുക്ക് രൂക്ഷമാക്കി.കഴിഞ്ഞ 11ന് രാത്രിയാണ് എം.സി റോഡില് കെ.എസ്.ടി.പി ആദ്യഘട്ടം നിര്മ്മാണം പൂര്ത്തിയാക്കിയ നന്ദാവനം കവലയില് കലുങ്ക് ഇടിഞ്ഞുതാണ് വന് കുഴി രൂപപ്പെട്ടത്.തുടര്ന്ന് 13ന് കെ.എസ്.ടി.പി അധികൃതര് കുഴിയടച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാത്രിയോടെ വീണ്ടും കലുങ്ക് ഇടിഞ്ഞു താണു.ഇതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ഇതുവഴിയുളള ഗതാഗതം തടഞ്ഞ് വഴിതിരിച്ചുവിട്ടു.ഇതോടെ ഇന്നലെ നഗരത്തില് ഗതാഗതക്കുരുക്ക് രൂക്ഷമായി.സംഭവത്തെ തുടര്ന്ന് സ്ഥലത്തെത്തിയ നഗരസഭാ ചെയര്മാന് കെ.ഷിബുരാജന് എം.എല്.എ സജി ചെറിയാനേയും കെ.എസ്.ടി.പി അധികൃതരേയും വിവരമറിയിച്ചു.എം.എല്.എയുടെ നിര്ദ്ദേശപ്രകാരം സ്ഥലത്തെത്തിയ കെ.എസ്.ടി.പി ഉദ്യോഗസ്ഥര് കലുങ്ക് കടന്നുപോകുന്ന ഭാഗത്ത് വലിയ പൈപ്പ് സ്ഥാപിച്ച് മണര്ചാക്ക് അടുക്കി അതിനുമുകളില് ടാറിംഗ് നടത്തി വൈകിട്ട് 4 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.23.80 കിലോമീറ്റര് ഭാഗം, നിര്മ്മാണം ഉടന് ആരംഭിക്കും അടൂര് മുതല് ചെങ്ങന്നൂര് വരെയുളള 23.80 കിലോമീറ്റര് ഭാഗം അപകടരഹിത ഇടനാഴിയില് ഉള്പ്പെടുത്തി നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കുവാനുളള അവസാനഘട്ട പ്രവര്ത്തനങ്ങളിലാണ്.ഈ പദ്ധതിയില് നിലവില് തകര്ച്ച നേരിടുന്ന കലുങ്കുകളും ഓടകളുടെയും നിര്മ്മാണം നടക്കും.ഇക്കാരണത്താലാണ് താല്ക്കാലിക സംവിധാനമൊരുക്കി ഗതാഗതം പുന:സ്ഥാപിച്ചതെന്ന് കെ.എസ്.ടി.പി അധികൃതര് പറഞ്ഞു.അടിക്കടി എം.സി റോഡ് തകരുന്നത് നഗരത്തില് വന് ഗതാഗതക്കുരുക്കിനാണ് വഴിവെക്കുന്നത്.നഗരത്തിലെ വീതികുറഞ്ഞ എം.സി റോഡില് സമാന്തരമായി മറ്റ് പാതകളില്ലാത്തതും ബൈപ്പാസുകളുടെ നിര്മ്മാണം പൂര്ത്തിയാക്കാത്തതും ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകള് വാഹനഗതാഗതം നിശ്ചലമാകുകയാണ്.യുഎഇയിലെ സര്ക്കാര് ഓഫീസുകളില് ഏറ്റവും മികച്ചവയും ഏറ്റവും മോശമായവയും: പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ് ### Headline : ചെങ്ങന്നൂർ എം.സി റോഡില് കലുങ്ക് തകര്ന്ന് ഗതാഗതം താറുമാറായി
465
കൊച്ചി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വനിതകളുടെ രാത്രി നടത്തം പോലീസിനുകൂടിയുള്ള സന്ദേശമാണെന്ന് വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടിവി അനുപമ.രാത്രിയിൽ ഒന്നോ രണ്ടോ സ്ത്രീകൾ പുറത്തിറങ്ങി നടന്നാൽ പോലീസ് അതിനെ ചോദ്യം ചെയ്യുന്ന രീതിയൊക്കെ ഇവിടെയുണ്ട്.അത്തരം രീതികളെല്ലാം മാറ്റാൻ പോലീസിന് സന്ദേശം നൽകുന്നതാണ് രാത്രി നടത്തമെന്ന് ടിവി അനുപമ പറഞ്ഞു.രാത്രി നടത്തത്തിന് വന്ന ഭൂരിഭാഗം സ്ത്രീകൾക്കും ഇതൊരു ആദ്യ അനുഭവമാണെന്നും അവർ പറഞ്ഞു.ജനങ്ങളിൽ മാറ്റമുണ്ടാക്കാൻ ഇത്തരം പരിപാടികൾ ആവശ്യമാണെന്നും അനുപമ കൂട്ടിച്ചേർത്തു.പൊതു ഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തത്.വളരെ പോസിറ്റീവായാണ് സ്ത്രീകളെല്ലാം ഇതിനെ കാണുന്നതെന്നും അനുപമ പറഫഞ്ഞു.സ്ത്രീകളുടെ കൂടെ നിൽക്കാൻ, അവർക്ക് സംരക്ഷണം പോലീസിന് സാധിക്കണമെന്ന വലിയ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.ഇങ്ങനെയാണ് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയെന്നും ടിവി അനുപമ വ്യക്തമാക്കി.ഇങ്ങനെ ഒരു പരിപാടിക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് പല സംശയങ്ങൾ ഉണ്ടായിരുന്നെന്നും അനുപമ കൂട്ടിച്ചേർത്തു.പൊതുജനം ഇതിനെ എങ്ങിനെ സ്വീകരിക്കും? ഇതുകൊണ്ട് സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുക എന്നെല്ലാം ആലോചിച്ചിരുന്നു.എന്നാൽ ആരെങ്കിലുമൊക്കെ പരിപാടിക്ക് നേതൃത്വം നൽകിയാൽ മാത്രമേ സമൂഹത്തിൽ മാറ്റങ്ങളുണ്ടാകൂ.സർക്കാർ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു കാര്യത്തിന് നേതൃത്വം നൽകിയാൽ നളെ ജനങ്ങൾ ഇത് ഏറ്റെടുക്കും.അതാണ് പരിപാടിയുടെ ലക്ഷ്യവുമെന്ന് അനുപമ പറഞ്ഞു
രാത്രി നടത്തം പോലീസിനും ഒരു സന്ദേശം, പരിപാടി ഏറെ ആത്മവിശ്വാസം നൽകിയെന്ന് ടിവി അനുപമ
https://malayalam.oneindia.com/news/kerala/tv-anupama-s-comments-about-women-s-night-talk-239464.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വനിതകളുടെ രാത്രി നടത്തം പോലീസിനുകൂടിയുള്ള സന്ദേശമാണെന്ന് വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടിവി അനുപമ.രാത്രിയിൽ ഒന്നോ രണ്ടോ സ്ത്രീകൾ പുറത്തിറങ്ങി നടന്നാൽ പോലീസ് അതിനെ ചോദ്യം ചെയ്യുന്ന രീതിയൊക്കെ ഇവിടെയുണ്ട്.അത്തരം രീതികളെല്ലാം മാറ്റാൻ പോലീസിന് സന്ദേശം നൽകുന്നതാണ് രാത്രി നടത്തമെന്ന് ടിവി അനുപമ പറഞ്ഞു.രാത്രി നടത്തത്തിന് വന്ന ഭൂരിഭാഗം സ്ത്രീകൾക്കും ഇതൊരു ആദ്യ അനുഭവമാണെന്നും അവർ പറഞ്ഞു.ജനങ്ങളിൽ മാറ്റമുണ്ടാക്കാൻ ഇത്തരം പരിപാടികൾ ആവശ്യമാണെന്നും അനുപമ കൂട്ടിച്ചേർത്തു.പൊതു ഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തത്.വളരെ പോസിറ്റീവായാണ് സ്ത്രീകളെല്ലാം ഇതിനെ കാണുന്നതെന്നും അനുപമ പറഫഞ്ഞു.സ്ത്രീകളുടെ കൂടെ നിൽക്കാൻ, അവർക്ക് സംരക്ഷണം പോലീസിന് സാധിക്കണമെന്ന വലിയ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.ഇങ്ങനെയാണ് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയെന്നും ടിവി അനുപമ വ്യക്തമാക്കി.ഇങ്ങനെ ഒരു പരിപാടിക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് പല സംശയങ്ങൾ ഉണ്ടായിരുന്നെന്നും അനുപമ കൂട്ടിച്ചേർത്തു.പൊതുജനം ഇതിനെ എങ്ങിനെ സ്വീകരിക്കും? ഇതുകൊണ്ട് സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുക എന്നെല്ലാം ആലോചിച്ചിരുന്നു.എന്നാൽ ആരെങ്കിലുമൊക്കെ പരിപാടിക്ക് നേതൃത്വം നൽകിയാൽ മാത്രമേ സമൂഹത്തിൽ മാറ്റങ്ങളുണ്ടാകൂ.സർക്കാർ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു കാര്യത്തിന് നേതൃത്വം നൽകിയാൽ നളെ ജനങ്ങൾ ഇത് ഏറ്റെടുക്കും.അതാണ് പരിപാടിയുടെ ലക്ഷ്യവുമെന്ന് അനുപമ പറഞ്ഞു ### Headline : രാത്രി നടത്തം പോലീസിനും ഒരു സന്ദേശം, പരിപാടി ഏറെ ആത്മവിശ്വാസം നൽകിയെന്ന് ടിവി അനുപമ
466
ദില്ലി: തിരഞ്ഞെടുപ്പ് വിജയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി യെ അഭിനന്ദിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.ചില നിര്ണായക കാര്യങ്ങളും ഇരുവരും സംസാരിച്ചെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഫൈസല് ട്വീറ്റ് ചെയ്തിട്ടുണ്ട്.ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്ത്തിക്കാമെന്നും, അതിനായി സമാധാനം നിലനിര്ത്തണമെന്നും ഇമ്രാന് ഖാന് മോദിയോട് ആവശ്യപ്പെട്ടു.നേരത്തെയും തിരഞ്ഞെടുപ്പ് വിജയത്തില് ഇമ്രാന് ഖാന് മോദിയെ അഭിനന്ദിച്ചിരുന്നു.ജനങ്ങളുടെ നല്ലതിന് വേണ്ടി പ്രവര്ത്തിക്കാമെന്ന് ഇരുവരും വാഗ്ദാനം നല്കിയിട്ടുണ്ട്.അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില് സമാധാനം സംരക്ഷിക്കാന് വേണ്ട പ്രവര്ത്തനങ്ങള് നടത്തണമെന്ന് ഇമ്രാന് ഖാന് മോദിയോട് അഭ്യര്ത്ഥിച്ചിട്ടുണ്ട്.പുല്വാമയിലെ ഭീകരാക്രമണത്തില് സൈനികര് കൊല്ലപ്പെട്ടതും തുടര്ന്ന് ഇന്ത്യന് വ്യോമസേന ബാലക്കോട്ടില് സര്ജിക്കല് സ്ട്രൈക്ക് നടത്തിയതും വലിയ ശത്രുത ഇരുരാജ്യങ്ങള്ക്കിടയില് ഉണ്ടാക്കിയിരുന്നു.മോദി ഇത് തിരഞ്ഞെടുപ്പില് പ്രധാന ചര്ച്ചാ വിഷയമാക്കുകയും ചെയ്തു.പാകിസ്താനും തന്റെ സര്ക്കാര് തകര്ത്തെന്നായിരുന്നു മോദിയുടെ അവകാശവാദം.അതേസമയം അന്താരാഷ്ട്ര വേദികളില് ഇരുവരും ചര്ച്ച തുടരുമെന്നാണ് സൂചന.ക്രിക്കറ്റ് മത്സരം പുനരാരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളില് പാകിസ്താന് മോദിയുടെ സഹായം വേണം.അത് കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു ഇമ്രാന് ഖാന്റെ അഭിന്ദനങ്ങള്.ദക്ഷിണേന്ത്യയുടെ പുരോഗതിയും സമാധാനവും നിലനിര്ത്തുമെന്ന് ഇമ്രാന് ഖാന് മോദിയെ അറിയിച്ചു.അതേസമയം ആശംസയ്ക്ക് മോദി നന്ദി അറിയിച്ചിച്ചുണ്ട.പാകിസ്താന്റെ പ്രഥമ പരിഗണനയായ ദാരിദ്ര്യ നിര്മാര്ജനത്തില് ഒപ്പം ചേര്ന്ന് പ്രവര്ത്തിക്കാമെന്ന് മോദി ഇമ്രാന് ഖാനെ അറിയിച്ചു.ഇരുരാജ്യങ്ങളും തമ്മില് വിശ്വാസം വീണ്ടെടുക്കേണ്ടതും, തീവ്രവാദവും അക്രമവും മുക്തവുമായ ഒരു അന്തരീക്ഷം ഉയര്ന്നുവരേണ്ടതുണ്ടെന്നും മോദി അറിയിച്ചു.എന്നാല് മാത്രമേ സഹകരണം സാധ്യമാകൂ എന്നും മോദി വ്യക്തമാക്കി
ദക്ഷിണേന്ത്യയില് സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന് ഖാന്
https://malayalam.oneindia.com/news/india/pak-pm-imran-khan-congratulates-pm-modi-226363.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: തിരഞ്ഞെടുപ്പ് വിജയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി യെ അഭിനന്ദിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.ചില നിര്ണായക കാര്യങ്ങളും ഇരുവരും സംസാരിച്ചെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഫൈസല് ട്വീറ്റ് ചെയ്തിട്ടുണ്ട്.ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്ത്തിക്കാമെന്നും, അതിനായി സമാധാനം നിലനിര്ത്തണമെന്നും ഇമ്രാന് ഖാന് മോദിയോട് ആവശ്യപ്പെട്ടു.നേരത്തെയും തിരഞ്ഞെടുപ്പ് വിജയത്തില് ഇമ്രാന് ഖാന് മോദിയെ അഭിനന്ദിച്ചിരുന്നു.ജനങ്ങളുടെ നല്ലതിന് വേണ്ടി പ്രവര്ത്തിക്കാമെന്ന് ഇരുവരും വാഗ്ദാനം നല്കിയിട്ടുണ്ട്.അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില് സമാധാനം സംരക്ഷിക്കാന് വേണ്ട പ്രവര്ത്തനങ്ങള് നടത്തണമെന്ന് ഇമ്രാന് ഖാന് മോദിയോട് അഭ്യര്ത്ഥിച്ചിട്ടുണ്ട്.പുല്വാമയിലെ ഭീകരാക്രമണത്തില് സൈനികര് കൊല്ലപ്പെട്ടതും തുടര്ന്ന് ഇന്ത്യന് വ്യോമസേന ബാലക്കോട്ടില് സര്ജിക്കല് സ്ട്രൈക്ക് നടത്തിയതും വലിയ ശത്രുത ഇരുരാജ്യങ്ങള്ക്കിടയില് ഉണ്ടാക്കിയിരുന്നു.മോദി ഇത് തിരഞ്ഞെടുപ്പില് പ്രധാന ചര്ച്ചാ വിഷയമാക്കുകയും ചെയ്തു.പാകിസ്താനും തന്റെ സര്ക്കാര് തകര്ത്തെന്നായിരുന്നു മോദിയുടെ അവകാശവാദം.അതേസമയം അന്താരാഷ്ട്ര വേദികളില് ഇരുവരും ചര്ച്ച തുടരുമെന്നാണ് സൂചന.ക്രിക്കറ്റ് മത്സരം പുനരാരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളില് പാകിസ്താന് മോദിയുടെ സഹായം വേണം.അത് കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു ഇമ്രാന് ഖാന്റെ അഭിന്ദനങ്ങള്.ദക്ഷിണേന്ത്യയുടെ പുരോഗതിയും സമാധാനവും നിലനിര്ത്തുമെന്ന് ഇമ്രാന് ഖാന് മോദിയെ അറിയിച്ചു.അതേസമയം ആശംസയ്ക്ക് മോദി നന്ദി അറിയിച്ചിച്ചുണ്ട.പാകിസ്താന്റെ പ്രഥമ പരിഗണനയായ ദാരിദ്ര്യ നിര്മാര്ജനത്തില് ഒപ്പം ചേര്ന്ന് പ്രവര്ത്തിക്കാമെന്ന് മോദി ഇമ്രാന് ഖാനെ അറിയിച്ചു.ഇരുരാജ്യങ്ങളും തമ്മില് വിശ്വാസം വീണ്ടെടുക്കേണ്ടതും, തീവ്രവാദവും അക്രമവും മുക്തവുമായ ഒരു അന്തരീക്ഷം ഉയര്ന്നുവരേണ്ടതുണ്ടെന്നും മോദി അറിയിച്ചു.എന്നാല് മാത്രമേ സഹകരണം സാധ്യമാകൂ എന്നും മോദി വ്യക്തമാക്കി ### Headline : ദക്ഷിണേന്ത്യയില് സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന് ഖാന്
467
ന്യൂഡല്ഹി: മധ്യപ്രദേശ് കോണ്ഗ്രസിലെ പ്രശ്നങ്ങള് പരിഹരിക്കാന് മുതിര്ന്ന നേതാവ് എ.കെ ആന്റണിയെ ചുമതലപ്പെടുത്തി.കോണ്ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്.മധ്യപ്രദേശ് മുഖ്യമന്ത്രി കമല്നാഥുമായി നടത്തിയ ചര്ച്ചക്ക് ശേഷമായിരുന്നു തീരുമാനം.'മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള് ഞങ്ങള് തമ്മില് ചര്ച്ച ചെയ്തു.സംസ്ഥാനത്തെ പ്രശ്നങ്ങളില് സോണിയാ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.കാര്യങ്ങള് എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ട്.'- കമല്നാഥ് പറഞ്ഞു.സംസ്ഥാനത്തെ ചില നേതാക്കളുടെ പ്രസ്താവനകള് സംബന്ധിച്ച് മധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബാബ്റിയ സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു.അതിനു ശേഷമാണ് എ.കെ ആന്റണിയെ സംസ്ഥാനത്തിന്റെ ചുമതലയേല്പ്പിച്ചത്.മുന് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെതിരെ ചില മന്ത്രിമാര് പരാതികളുന്നയിച്ചതായി റിപ്പോര്ട്ടിലുണ്ടായിരുന്നു.വനമന്ത്രി ഉമന്ഗ് സിങ്ങറും ദിഗ് വിജയ് സിംഗിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്കിയിരുന്നു.കര്ട്ടന്റെ പിറകിലിരുന്നു കൊണ്ടാണ് ദിഗ് വിജയ് സിംഗ് ഭരിക്കുന്നതെന്ന് മന്ഗ് സിങ്ങര് ആരോപിച്ചിരുന്നു.ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്ഗ്രസ് പ്രവര്ത്തകര് പരസ്യമായി രംഗത്തെത്തിയതാണ് മധ്യപ്രദേശിലെ പ്രശ്നങ്ങള്ക്ക് തുടക്കം.പി.സി.സി അധ്യക്ഷ സ്ഥാനം നല്കിയില്ലെങ്കില് പാര്ട്ടി വിടുമെന്ന് ജോതിരാദിത്യ സിന്ധ്യ ഹൈക്കമാന്ഡിന് അന്ത്യശാസനം നല്കിയിട്ടുണ്ട്
മധ്യപ്രദേശ് കോണ്ഗ്രസിലെ തമ്മിലടി: പ്ര ശ്നം പ രി ഹരിക്കാൻ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ സമിതി
https://www.malayalamexpress.in/archives/798519/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: മധ്യപ്രദേശ് കോണ്ഗ്രസിലെ പ്രശ്നങ്ങള് പരിഹരിക്കാന് മുതിര്ന്ന നേതാവ് എ.കെ ആന്റണിയെ ചുമതലപ്പെടുത്തി.കോണ്ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്.മധ്യപ്രദേശ് മുഖ്യമന്ത്രി കമല്നാഥുമായി നടത്തിയ ചര്ച്ചക്ക് ശേഷമായിരുന്നു തീരുമാനം.'മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള് ഞങ്ങള് തമ്മില് ചര്ച്ച ചെയ്തു.സംസ്ഥാനത്തെ പ്രശ്നങ്ങളില് സോണിയാ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.കാര്യങ്ങള് എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ട്.'- കമല്നാഥ് പറഞ്ഞു.സംസ്ഥാനത്തെ ചില നേതാക്കളുടെ പ്രസ്താവനകള് സംബന്ധിച്ച് മധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബാബ്റിയ സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു.അതിനു ശേഷമാണ് എ.കെ ആന്റണിയെ സംസ്ഥാനത്തിന്റെ ചുമതലയേല്പ്പിച്ചത്.മുന് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെതിരെ ചില മന്ത്രിമാര് പരാതികളുന്നയിച്ചതായി റിപ്പോര്ട്ടിലുണ്ടായിരുന്നു.വനമന്ത്രി ഉമന്ഗ് സിങ്ങറും ദിഗ് വിജയ് സിംഗിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്കിയിരുന്നു.കര്ട്ടന്റെ പിറകിലിരുന്നു കൊണ്ടാണ് ദിഗ് വിജയ് സിംഗ് ഭരിക്കുന്നതെന്ന് മന്ഗ് സിങ്ങര് ആരോപിച്ചിരുന്നു.ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്ഗ്രസ് പ്രവര്ത്തകര് പരസ്യമായി രംഗത്തെത്തിയതാണ് മധ്യപ്രദേശിലെ പ്രശ്നങ്ങള്ക്ക് തുടക്കം.പി.സി.സി അധ്യക്ഷ സ്ഥാനം നല്കിയില്ലെങ്കില് പാര്ട്ടി വിടുമെന്ന് ജോതിരാദിത്യ സിന്ധ്യ ഹൈക്കമാന്ഡിന് അന്ത്യശാസനം നല്കിയിട്ടുണ്ട് ### Headline : മധ്യപ്രദേശ് കോണ്ഗ്രസിലെ തമ്മിലടി: പ്ര ശ്നം പ രി ഹരിക്കാൻ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ സമിതി
468
തൊടുപുഴ: ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക നിര്ദേശപ്രകാരം തൊടുപുഴ ടൗണിലുള്ള ഹോട്ടലുകളിലും ഫാസ്റ്റഫുഡ് കടകളിലും റസ്റ്റോറന്റ്കളിലും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര് ബെന്നി ജോസഫിനെയും തൊടുപുഴ സര്ക്കിള് ഫുഡ് സേഫ്റ്റി ഓഫീസര് അരുണ് കുമാറിന്റെയും നേതൃത്വത്തില് പരിശോധനകള് നടത്തി.പോരായ്മകള് കണ്ടെത്തിയ 3 സ്ഥാപനങ്ങള്ക്ക് നോട്ടീസുകള് നല്കുകയും 6 സ്ഥാപനങ്ങളില് നിന്നുമായി 28,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.പാചകം ചെയ്തതും ചെയ്യാത്തതുമായ ആഹാര സാധനങ്ങള് ,വെജിറ്റേറിയന് നോണ്-വെജിറ്റേറിയന് ആഹാരസാധനങ്ങള് മുതലായവ ശരിയായ താപനില ഇല്ലാതെ ഫ്രീസറില് അലക്ഷ്യമായി ഇടകലര്ത്തി സൂക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില് പെടുകയും ആഹാര സാധനങ്ങള് ഇങ്ങനെ സൂക്ഷിച്ചു വച്ചാല് ഭക്ഷ്യവിഷബാധ അടക്കമുള്ളവയ്ക്ക് സാധ്യതയുള്ളതായും കണ്ടെത്തി.കണ്ടെത്തിയ മുഴുവന് ഭക്ഷണസാധനങ്ങള് നശിപ്പിച്ചുകളയുകയും ഹോട്ടലുകള്ക്കെതിരെ നോട്ടീസ് നല്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ അനുവദനീയമല്ലാത്ത ആഹാരസാധനങ്ങളില് കൃത്രിമ നിറങ്ങളും അജിനോമോട്ടോയും നിയമപരമല്ലാത്ത രീതിയില് ഉപയോഗിക്കുന്നതിന് പിഴ ഈടാക്കി വരുംദിവസങ്ങളില് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില് പരിശോധന നടത്തുമെന്നും നിയമപരമായ ഭക്ഷ്യസുരക്ഷാ ലൈസന്സ് രജിസ്ട്രേഷന് ഇല്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് അടപ്പിക്കുന്ന അടക്കമുള്ള നടപടികള് സ്വീകരിക്കുമെന്നും ഇടുക്കി ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര് അറിയിച്ചു
തൊടുപുഴയിലെ ഹോട്ടലുകളില് മിന്നല് പരിശോധന : 9 ഹോട്ടലുകള്ക്കെതിരെ നടപടി
https://malayalam.oneindia.com/news/idukki/quick-inspection-in-thodupuzha-s-hotel-218026.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൊടുപുഴ: ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക നിര്ദേശപ്രകാരം തൊടുപുഴ ടൗണിലുള്ള ഹോട്ടലുകളിലും ഫാസ്റ്റഫുഡ് കടകളിലും റസ്റ്റോറന്റ്കളിലും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര് ബെന്നി ജോസഫിനെയും തൊടുപുഴ സര്ക്കിള് ഫുഡ് സേഫ്റ്റി ഓഫീസര് അരുണ് കുമാറിന്റെയും നേതൃത്വത്തില് പരിശോധനകള് നടത്തി.പോരായ്മകള് കണ്ടെത്തിയ 3 സ്ഥാപനങ്ങള്ക്ക് നോട്ടീസുകള് നല്കുകയും 6 സ്ഥാപനങ്ങളില് നിന്നുമായി 28,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.പാചകം ചെയ്തതും ചെയ്യാത്തതുമായ ആഹാര സാധനങ്ങള് ,വെജിറ്റേറിയന് നോണ്-വെജിറ്റേറിയന് ആഹാരസാധനങ്ങള് മുതലായവ ശരിയായ താപനില ഇല്ലാതെ ഫ്രീസറില് അലക്ഷ്യമായി ഇടകലര്ത്തി സൂക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില് പെടുകയും ആഹാര സാധനങ്ങള് ഇങ്ങനെ സൂക്ഷിച്ചു വച്ചാല് ഭക്ഷ്യവിഷബാധ അടക്കമുള്ളവയ്ക്ക് സാധ്യതയുള്ളതായും കണ്ടെത്തി.കണ്ടെത്തിയ മുഴുവന് ഭക്ഷണസാധനങ്ങള് നശിപ്പിച്ചുകളയുകയും ഹോട്ടലുകള്ക്കെതിരെ നോട്ടീസ് നല്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ അനുവദനീയമല്ലാത്ത ആഹാരസാധനങ്ങളില് കൃത്രിമ നിറങ്ങളും അജിനോമോട്ടോയും നിയമപരമല്ലാത്ത രീതിയില് ഉപയോഗിക്കുന്നതിന് പിഴ ഈടാക്കി വരുംദിവസങ്ങളില് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില് പരിശോധന നടത്തുമെന്നും നിയമപരമായ ഭക്ഷ്യസുരക്ഷാ ലൈസന്സ് രജിസ്ട്രേഷന് ഇല്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് അടപ്പിക്കുന്ന അടക്കമുള്ള നടപടികള് സ്വീകരിക്കുമെന്നും ഇടുക്കി ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര് അറിയിച്ചു ### Headline : തൊടുപുഴയിലെ ഹോട്ടലുകളില് മിന്നല് പരിശോധന : 9 ഹോട്ടലുകള്ക്കെതിരെ നടപടി
469
വിഷയം പെണ്കുട്ടി 6 വയസുകാരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്...സമ്മാനങ്ങള് സ്കൂള് ബാഗും ടെഡി ബിയര്, കാരണം ഇതാണ്!! 20, 2020, 18:17 "പ്രണയിക്കില്ല, പ്രണയവിവാഹമില്ല" വിദ്യാര്ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോളേജ് അധികൃതര് 15, 2020, 17:48 ആണ്കുട്ടികളുണ്ടാകാന് എളുപ്പവഴി? മറാത്തി പണ്ഡിതന്റെ നിര്ദേശം വൈറല്, ദിവസവും സമയവും മുഖ്യം!! 13, 2020, 17:10 മരിച്ച മകളുമായി അമ്മയുടെ കൂടിക്കാഴ്ച: അപൂര്വ്വ വേദിയായി ടിവി ഷോ, സംഭവം കൊറിയയില്!! 11, 2020, 15:13 ഉന്നാവോ കേസ്: കുല്ദീപ് സെംഗാറിന് പിറന്നാള് ആശംസയുമായി ബിജെപി എംപി, വിവാദം കത്തുന്നു!! 6, 2019, 14:28 ശ്രീരാമന് പോലും കുറ്റകൃത്യങ്ങളില്ലാത്ത രാജ്യമുണ്ടാക്കാനാവില്ല,വിചിത്ര വാദവുമായി എംഎല്എ 5, 2019, 20:13 കര്ണാടകത്തില് എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു, ഒരാള് അറസ്റ്റില് 3, 2019, 16:21 കണ്ണൂരില് രണ്ടുദിവസത്തിനിടെ മരിച്ചത് മൂന്ന് വിദ്യാര്ഥിനികള്: കാരണം തേടി പോലീസ്!! 29, 2019, 08:28 കേരളത്തിൽ വീണ്ടും പ്രണയ നൈരാശ്യക്കൊല; മിഥുൻ ലക്ഷ്യമിട്ടത് എല്ലാവരെയും കൊല്ലാനെന്ന് ദേവികയുടെ അമ്മ! 10, 2019, 12:28 കൊച്ചിയില് പെണ്കുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു!! യുവാവ് ആത്മഹത്യ ചെയ്തു
പെണ്കുട്ടി: Latest പെണ്കുട്ടി
https://malayalam.oneindia.com/topic/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം പെണ്കുട്ടി 6 വയസുകാരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്...സമ്മാനങ്ങള് സ്കൂള് ബാഗും ടെഡി ബിയര്, കാരണം ഇതാണ്!! 20, 2020, 18:17 "പ്രണയിക്കില്ല, പ്രണയവിവാഹമില്ല" വിദ്യാര്ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോളേജ് അധികൃതര് 15, 2020, 17:48 ആണ്കുട്ടികളുണ്ടാകാന് എളുപ്പവഴി? മറാത്തി പണ്ഡിതന്റെ നിര്ദേശം വൈറല്, ദിവസവും സമയവും മുഖ്യം!! 13, 2020, 17:10 മരിച്ച മകളുമായി അമ്മയുടെ കൂടിക്കാഴ്ച: അപൂര്വ്വ വേദിയായി ടിവി ഷോ, സംഭവം കൊറിയയില്!! 11, 2020, 15:13 ഉന്നാവോ കേസ്: കുല്ദീപ് സെംഗാറിന് പിറന്നാള് ആശംസയുമായി ബിജെപി എംപി, വിവാദം കത്തുന്നു!! 6, 2019, 14:28 ശ്രീരാമന് പോലും കുറ്റകൃത്യങ്ങളില്ലാത്ത രാജ്യമുണ്ടാക്കാനാവില്ല,വിചിത്ര വാദവുമായി എംഎല്എ 5, 2019, 20:13 കര്ണാടകത്തില് എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു, ഒരാള് അറസ്റ്റില് 3, 2019, 16:21 കണ്ണൂരില് രണ്ടുദിവസത്തിനിടെ മരിച്ചത് മൂന്ന് വിദ്യാര്ഥിനികള്: കാരണം തേടി പോലീസ്!! 29, 2019, 08:28 കേരളത്തിൽ വീണ്ടും പ്രണയ നൈരാശ്യക്കൊല; മിഥുൻ ലക്ഷ്യമിട്ടത് എല്ലാവരെയും കൊല്ലാനെന്ന് ദേവികയുടെ അമ്മ! 10, 2019, 12:28 കൊച്ചിയില് പെണ്കുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു!! യുവാവ് ആത്മഹത്യ ചെയ്തു ### Headline : പെണ്കുട്ടി: Latest പെണ്കുട്ടി
470
മാനന്തവാടി: ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു.വരിക്കാന്തൊടി വിപിനെ(26)തിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.കോളനിയില് വെച്ച് പരിചയപ്പെട്ട യുവാവ് 18 വയസ് മുതല് തന്നെ നിരന്തരം വിവാഹ വാദ്ഗാനം നല്കി പീഡിപ്പിക്കുകയും പിന്നീട് വഞ്ചിക്കുകയുമായിരുന്നുവെന്നാണ് പെണ്കുട്ടി പോലീസീന് നല്കിയ മൊഴി നല്കിയത്.ഇന്ത്യക്ക് അത്യാധുനിക സാങ്കേതിക വിദ്യകൾ കൊമാറാമെന്ന് യുഎസ്; ആളില്ലാ യുദ്ധവിമാനം വില്ക്കാൻ അനുമതി ! വിവാഹ വാഗ്ദാനത്തില് നിന്നും പിന്മാറിയതിനെ തുടര്ന്ന് ദിവസങ്ങള്ക്ക് മുമ്പ് യുവതി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.ഇതേ തുടര്ന്ന് ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളേജിലും പ്രവേശിപ്പിച്ചിരുന്നു.എന്നാല് യുവതിയെ സ്വാധീനിച്ച് ഗുളിക മാറിക്കഴിച്ചതാണെന്ന് മൊഴി നല്കിപ്പിക്കുകയും കേസെടുക്കുന്നതില് നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.പിന്നീട് നടന്ന മധ്യസ്ഥ ശ്രമത്തിലും യുവാവ് വിവാഹത്തിന് തയ്യാറല്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് യുവതിയും ബന്ധുക്കളും പരാതി നല്കിയത്.എസ് എം എസ് വിഭാഗമാണ് കേസന്വേഷിക്കുന്നത്.പ്രതി ഒളിവിലാണ്.സംഭവം വിവാദമായതോടെ ഡി.വൈ.എഫ്.ഐ.യൂണിറ്റ് പ്രസിഡന്റായിരുന്ന യുവാവിനെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്
വയനാട് ആദിവാസി യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; യുവാവ് ഒളിവിൽ
https://malayalam.oneindia.com/news/wayanad/adivasi-woman-molested-in-wayanad-227220.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മാനന്തവാടി: ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു.വരിക്കാന്തൊടി വിപിനെ(26)തിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.കോളനിയില് വെച്ച് പരിചയപ്പെട്ട യുവാവ് 18 വയസ് മുതല് തന്നെ നിരന്തരം വിവാഹ വാദ്ഗാനം നല്കി പീഡിപ്പിക്കുകയും പിന്നീട് വഞ്ചിക്കുകയുമായിരുന്നുവെന്നാണ് പെണ്കുട്ടി പോലീസീന് നല്കിയ മൊഴി നല്കിയത്.ഇന്ത്യക്ക് അത്യാധുനിക സാങ്കേതിക വിദ്യകൾ കൊമാറാമെന്ന് യുഎസ്; ആളില്ലാ യുദ്ധവിമാനം വില്ക്കാൻ അനുമതി ! വിവാഹ വാഗ്ദാനത്തില് നിന്നും പിന്മാറിയതിനെ തുടര്ന്ന് ദിവസങ്ങള്ക്ക് മുമ്പ് യുവതി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.ഇതേ തുടര്ന്ന് ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളേജിലും പ്രവേശിപ്പിച്ചിരുന്നു.എന്നാല് യുവതിയെ സ്വാധീനിച്ച് ഗുളിക മാറിക്കഴിച്ചതാണെന്ന് മൊഴി നല്കിപ്പിക്കുകയും കേസെടുക്കുന്നതില് നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.പിന്നീട് നടന്ന മധ്യസ്ഥ ശ്രമത്തിലും യുവാവ് വിവാഹത്തിന് തയ്യാറല്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് യുവതിയും ബന്ധുക്കളും പരാതി നല്കിയത്.എസ് എം എസ് വിഭാഗമാണ് കേസന്വേഷിക്കുന്നത്.പ്രതി ഒളിവിലാണ്.സംഭവം വിവാദമായതോടെ ഡി.വൈ.എഫ്.ഐ.യൂണിറ്റ് പ്രസിഡന്റായിരുന്ന യുവാവിനെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട് ### Headline : വയനാട് ആദിവാസി യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; യുവാവ് ഒളിവിൽ
471
തിരുവനന്തപുരം: മുത്തൂറ്റ് മാനേജ്മെന്റിന്റെ നടപടി നീതിയുക്തമല്ലെന്നും തൊഴില് തര്ക്കത്തില് അനുരഞ്ജനത്തിന് തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്.ഹൈക്കോടതി മധ്യസ്ഥന്റെയും അഡീഷണൽ ലേബർ കമ്മീഷണറുടെയും സാന്നിധ്യത്തില് മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ നടത്തിയ മുന്നാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു.ഇതിന് പിന്നാലെ നാളെ വീണ്ടും യോഗം ചേരും.പിരിച്ച് വിട്ട 164 തൊഴിലാളികളെ തിരിച്ചെടുക്കാൻ മുത്തൂറ്റ് മാനേജ്മെന്റ് ഇതുവരെ തയ്യറായിട്ടില്ല.മാനേജ്മെന്റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്നാണ് സിഐടിയു അനുകൂല സംഘടന മുത്തൂറ്റിൽ സമരം തുടങ്ങിയത്.സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്ത് തീർപ്പ് ചർച്ചകൾക്ക് നിർദ്ദേശിച്ചു.എന്നാല് മൂന്നാംവട്ട ചര്ച്ചയും പരാജയമായിരുന്നു.സിഐടിയുവിന് വേണ്ടി എ എം ആരിഫ് എം പി, കെ ചന്ദ്രൻ പിള്ള, കെ എൻ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും കഴിഞ്ഞ തവണത്തെ ചര്ച്ചയില് പങ്കെടുത്തിരുന്നു.അയോധ്യ ക്ഷേത്ര നിർമാണത്തിനായി 'ശ്രീ രാമ ജന്മഭൂമി തീർഥാടന ട്രസ്റ്റ്' രൂപീകരിച്ചു കേന്ദ്ര സർക്കാർ
മുത്തൂറ്റ് തൊഴിൽ തർക്കം ; അനുരഞ്ജനത്തിന് തയ്യാറായില്ലെങ്കിൽ നിയമ നടപടി : മന്ത്രി ടി പി രാമകൃഷ്ണന്
https://www.malayalamexpress.in/archives/1047445/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: മുത്തൂറ്റ് മാനേജ്മെന്റിന്റെ നടപടി നീതിയുക്തമല്ലെന്നും തൊഴില് തര്ക്കത്തില് അനുരഞ്ജനത്തിന് തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്.ഹൈക്കോടതി മധ്യസ്ഥന്റെയും അഡീഷണൽ ലേബർ കമ്മീഷണറുടെയും സാന്നിധ്യത്തില് മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ കൊച്ചിയിൽ നടത്തിയ മുന്നാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു.ഇതിന് പിന്നാലെ നാളെ വീണ്ടും യോഗം ചേരും.പിരിച്ച് വിട്ട 164 തൊഴിലാളികളെ തിരിച്ചെടുക്കാൻ മുത്തൂറ്റ് മാനേജ്മെന്റ് ഇതുവരെ തയ്യറായിട്ടില്ല.മാനേജ്മെന്റിനെതിരെ സമരം ചെയ്ത 164 തൊഴിലാളികളെ പിരിച്ചുവിടുകയും 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്നാണ് സിഐടിയു അനുകൂല സംഘടന മുത്തൂറ്റിൽ സമരം തുടങ്ങിയത്.സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്ത് തീർപ്പ് ചർച്ചകൾക്ക് നിർദ്ദേശിച്ചു.എന്നാല് മൂന്നാംവട്ട ചര്ച്ചയും പരാജയമായിരുന്നു.സിഐടിയുവിന് വേണ്ടി എ എം ആരിഫ് എം പി, കെ ചന്ദ്രൻ പിള്ള, കെ എൻ ഗോപിനാഥ് എന്നിവരും ജീവനക്കാരുടെ പ്രതിനിധികളും കഴിഞ്ഞ തവണത്തെ ചര്ച്ചയില് പങ്കെടുത്തിരുന്നു.അയോധ്യ ക്ഷേത്ര നിർമാണത്തിനായി 'ശ്രീ രാമ ജന്മഭൂമി തീർഥാടന ട്രസ്റ്റ്' രൂപീകരിച്ചു കേന്ദ്ര സർക്കാർ ### Headline : മുത്തൂറ്റ് തൊഴിൽ തർക്കം ; അനുരഞ്ജനത്തിന് തയ്യാറായില്ലെങ്കിൽ നിയമ നടപടി : മന്ത്രി ടി പി രാമകൃഷ്ണന്
472
ദില്ലി: നിര്ഭയ കേസിലെ രണ്ടു പ്രതികള് സമര്പ്പിച്ച തിരുത്തല് ഹര്ജി സുപ്രീംകോടതി തള്ളി.ജസ്റ്റിസ് എന്വി രമണ അധ്യക്ഷനായ അഞ്ചംഗ ഡിവിഷന് ബെഞ്ചാണ് ഹര്ജി തള്ളിയത്.വിനയ്, മുകേഷ് എന്നീ പ്രതികളാണ് ഹര്ജി സമര്പ്പിച്ചിരുന്നത്.കോടതി ചേംബറില് വച്ചാണ് ഹര്ജി പരിഗണിച്ചത്.ശിക്ഷിക്കപ്പെട്ട പ്രതികള്ക്ക് മുമ്പിലുള്ള അവസാന നിയമ വഴിയാണ് തിരുത്തല് ഹര്ജി.ഇത് തള്ളിയ സാഹചര്യത്തില് ഈ മാസം 22ന് നാല് പ്രതികളെയും തൂക്കിലേറ്റും.വധശിക്ഷ നടപ്പാക്കാനുള്ള നടപടികള് വിചാരണ കോടതി നേരത്തെ തുടങ്ങിയിരുന്നു.ഇതിനിടെയാണ് രണ്ടു പ്രതികള് ഹര്ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള് വിനയ് ശര്മയ്ക്ക് 19 വയസാണ് ഉണ്ടായിരുന്നതെന്ന് ഹര്ജിയില് ബോധിപ്പിച്ചിരുന്നു.പ്രതിയുടെ പ്രായവും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്ന് ഹര്ജിയില് ആവശ്യപ്പെട്ടു.മറ്റുചില ബലാല്സംഗ കേസുകളിലും ബലാല്സംഗത്തിന് ശേഷം കൊലപതാകം നടന്ന കേസുകളിലും സുപ്രീംകോടതി ഇടപെടലിലൂടെ വധശിക്ഷ ജീവപര്യമാക്കി കുറച്ചിട്ടുണ്ട്.സമാനമായ തീരുമാനം നിര്ഭയ കേസിലും ഉണ്ടാകണമെന്നും ഹര്ജിയില് അഭ്യര്ഥിച്ചു.നിര്ഭയ കേസിലെ നാല് പ്രതികള്ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.മുകേഷ്, പവന് ഗുപ്ത, വിനയ് ശര്മ, അക്ഷയ് കുമാര് സിങ് എന്നിവരാണ് പ്രതികള്.അപ്പീലുകളെല്ലാം തള്ളിയ പശ്ചാത്തലത്തില് പ്രതികള്ക്കെതിരെ കഴിഞ്ഞദിവസം വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.വധശിക്ഷ ഈ മാസം 22ന് രാവിലെ നടപ്പാക്കുമെന്നും കോടതി അറിയിച്ചു.പ്രതി അക്ഷയ് കുമാര് സമര്പ്പിച്ച റിവ്യൂ ഹര്ജി കഴിഞ്ഞമാസം സുപ്രീംകോടതി തള്ളിയിരുന്നു.എല്ലാ പരിശോധനകള്ക്കും ശേഷമാണ് വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്.2012 ഡിസംബര് 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്ഭയ സംഭവം.23കാരിയായ മെഡിക്കല് വിദ്യാര്ഥിനിയെ ഓടുന്ന ബസ്സില് വച്ച് ആറ് പേര് ചേര്ന്ന് ബലാല്സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു.ചികില്സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില് വച്ച് പെണ്കുട്ടി മരിച്ചു
നിര്ഭയ കേസ് പ്രതികളെ 22ന് തൂക്കിലേറ്റും; അവസാന ശ്രമം ഫലം കണ്ടില്ല, തിരുത്തല് ഹര്ജി തള്ളി
https://malayalam.oneindia.com/news/india/nirbhaya-case-supreme-court-rejected-curative-petition-of-convicts-240289.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: നിര്ഭയ കേസിലെ രണ്ടു പ്രതികള് സമര്പ്പിച്ച തിരുത്തല് ഹര്ജി സുപ്രീംകോടതി തള്ളി.ജസ്റ്റിസ് എന്വി രമണ അധ്യക്ഷനായ അഞ്ചംഗ ഡിവിഷന് ബെഞ്ചാണ് ഹര്ജി തള്ളിയത്.വിനയ്, മുകേഷ് എന്നീ പ്രതികളാണ് ഹര്ജി സമര്പ്പിച്ചിരുന്നത്.കോടതി ചേംബറില് വച്ചാണ് ഹര്ജി പരിഗണിച്ചത്.ശിക്ഷിക്കപ്പെട്ട പ്രതികള്ക്ക് മുമ്പിലുള്ള അവസാന നിയമ വഴിയാണ് തിരുത്തല് ഹര്ജി.ഇത് തള്ളിയ സാഹചര്യത്തില് ഈ മാസം 22ന് നാല് പ്രതികളെയും തൂക്കിലേറ്റും.വധശിക്ഷ നടപ്പാക്കാനുള്ള നടപടികള് വിചാരണ കോടതി നേരത്തെ തുടങ്ങിയിരുന്നു.ഇതിനിടെയാണ് രണ്ടു പ്രതികള് ഹര്ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള് വിനയ് ശര്മയ്ക്ക് 19 വയസാണ് ഉണ്ടായിരുന്നതെന്ന് ഹര്ജിയില് ബോധിപ്പിച്ചിരുന്നു.പ്രതിയുടെ പ്രായവും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്ന് ഹര്ജിയില് ആവശ്യപ്പെട്ടു.മറ്റുചില ബലാല്സംഗ കേസുകളിലും ബലാല്സംഗത്തിന് ശേഷം കൊലപതാകം നടന്ന കേസുകളിലും സുപ്രീംകോടതി ഇടപെടലിലൂടെ വധശിക്ഷ ജീവപര്യമാക്കി കുറച്ചിട്ടുണ്ട്.സമാനമായ തീരുമാനം നിര്ഭയ കേസിലും ഉണ്ടാകണമെന്നും ഹര്ജിയില് അഭ്യര്ഥിച്ചു.നിര്ഭയ കേസിലെ നാല് പ്രതികള്ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.മുകേഷ്, പവന് ഗുപ്ത, വിനയ് ശര്മ, അക്ഷയ് കുമാര് സിങ് എന്നിവരാണ് പ്രതികള്.അപ്പീലുകളെല്ലാം തള്ളിയ പശ്ചാത്തലത്തില് പ്രതികള്ക്കെതിരെ കഴിഞ്ഞദിവസം വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.വധശിക്ഷ ഈ മാസം 22ന് രാവിലെ നടപ്പാക്കുമെന്നും കോടതി അറിയിച്ചു.പ്രതി അക്ഷയ് കുമാര് സമര്പ്പിച്ച റിവ്യൂ ഹര്ജി കഴിഞ്ഞമാസം സുപ്രീംകോടതി തള്ളിയിരുന്നു.എല്ലാ പരിശോധനകള്ക്കും ശേഷമാണ് വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്.2012 ഡിസംബര് 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്ഭയ സംഭവം.23കാരിയായ മെഡിക്കല് വിദ്യാര്ഥിനിയെ ഓടുന്ന ബസ്സില് വച്ച് ആറ് പേര് ചേര്ന്ന് ബലാല്സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു.ചികില്സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില് വച്ച് പെണ്കുട്ടി മരിച്ചു ### Headline : നിര്ഭയ കേസ് പ്രതികളെ 22ന് തൂക്കിലേറ്റും; അവസാന ശ്രമം ഫലം കണ്ടില്ല, തിരുത്തല് ഹര്ജി തള്ളി
473
സംശയ രോഗം..ഭാര്യയെ ഭര്ത്താവ് തലക്ക് അടിച്ചു വീഴ്ത്തി! കഴുത്തറുത്ത് കൊന്നു! 25, 2018, 11:48 ഭര്ത്താവിന് സൗന്ദര്യമില്ലെന്ന്: ഗര്ഭിണിയായ ഭാര്യ ഭര്ത്താവിന്റെ നാക്ക് കടിച്ചെടുത്തു 24, 2018, 09:06 ഓടുന്ന കാറില് വച്ച് ഭാര്യ ഭര്ത്താവിനെ കൊലപ്പെടുത്തി: കൊലപാതകത്തിന് കാമുകന്റെ ഒത്താശ! 23, 2018, 17:05 കൊച്ചിയില് കത്തിമുനയിൽ പൊലിയുന്ന സ്ത്രീകളുടെ എണ്ണം വീണ്ടും വര്ധിക്കുന്നു: ആശങ്കയോടെ പൊലീസ് 17, 2018, 13:50 ഭാര്യയുടെ കണ്മുന്നില്വെച്ച് ഭര്ത്താവ് ട്രെയിനിടിച്ച് മരിച്ചു: സംഭവം മലപ്പുറത്ത്! 11, 2018, 16:44 കാമുകന് വേണ്ടി ഭർത്താവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവം: യുവതിയുടെ അറസ്റ്റ് വൈകും, 7, 2018, 14:04 അന്യന്റെ ഭാര്യയുമായി കിടക്ക പങ്കിട്ടാല് പുരുഷന് മാത്രം കുറ്റക്കാരന്!!! ഭരണഘടനാവിരുദ്ധം? മാറുന്നു 3, 2018, 11:45 രണ്ടാംവിവാഹത്തോടെ ഭര്ത്താവിന് സ്നേഹം കുറഞ്ഞു...ജനനേന്ദ്രിയം മുറിച്ചുമാറ്റി ആദ്യഭാര്യ, നില ഗുരുതരം 2, 2018, 16:11 44 വളകള് എടുത്തിരുന്നെന്ന് സുനില് സമ്മതിച്ചു!! ദൃശ്യങ്ങള് കാമറയില് ഉണ്ട്! പോലീസിന്റെ വാദങ്ങള് 5, 2018, 10:43 ദമ്പതിമാരുടെ ആത്മഹത്യാ കേസില് വഴിത്തിരിവ്; ആത്മഹത്യാക്കുറിപ്പിലുള്ളത്...സിപിഎം നേതാവ് കുടുങ്ങും 5, 2018, 09:35 ചങ്ങനാശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്തു!! 4, 2018, 19:09 കുമ്പസാര രഹസ്യത്തിന്റെ പേരിൽ എട്ട് വൈദികർ യുവതിയെ പീഡിപ്പിച്ചു? സഭാനടപടികളിൽ തീരില്ല...പോലീസ് കേസ്
ഭര്ത്താവ്: Latest ഭര്ത്താവ്
https://malayalam.oneindia.com/topic/%E0%B4%AD%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സംശയ രോഗം..ഭാര്യയെ ഭര്ത്താവ് തലക്ക് അടിച്ചു വീഴ്ത്തി! കഴുത്തറുത്ത് കൊന്നു! 25, 2018, 11:48 ഭര്ത്താവിന് സൗന്ദര്യമില്ലെന്ന്: ഗര്ഭിണിയായ ഭാര്യ ഭര്ത്താവിന്റെ നാക്ക് കടിച്ചെടുത്തു 24, 2018, 09:06 ഓടുന്ന കാറില് വച്ച് ഭാര്യ ഭര്ത്താവിനെ കൊലപ്പെടുത്തി: കൊലപാതകത്തിന് കാമുകന്റെ ഒത്താശ! 23, 2018, 17:05 കൊച്ചിയില് കത്തിമുനയിൽ പൊലിയുന്ന സ്ത്രീകളുടെ എണ്ണം വീണ്ടും വര്ധിക്കുന്നു: ആശങ്കയോടെ പൊലീസ് 17, 2018, 13:50 ഭാര്യയുടെ കണ്മുന്നില്വെച്ച് ഭര്ത്താവ് ട്രെയിനിടിച്ച് മരിച്ചു: സംഭവം മലപ്പുറത്ത്! 11, 2018, 16:44 കാമുകന് വേണ്ടി ഭർത്താവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവം: യുവതിയുടെ അറസ്റ്റ് വൈകും, 7, 2018, 14:04 അന്യന്റെ ഭാര്യയുമായി കിടക്ക പങ്കിട്ടാല് പുരുഷന് മാത്രം കുറ്റക്കാരന്!!! ഭരണഘടനാവിരുദ്ധം? മാറുന്നു 3, 2018, 11:45 രണ്ടാംവിവാഹത്തോടെ ഭര്ത്താവിന് സ്നേഹം കുറഞ്ഞു...ജനനേന്ദ്രിയം മുറിച്ചുമാറ്റി ആദ്യഭാര്യ, നില ഗുരുതരം 2, 2018, 16:11 44 വളകള് എടുത്തിരുന്നെന്ന് സുനില് സമ്മതിച്ചു!! ദൃശ്യങ്ങള് കാമറയില് ഉണ്ട്! പോലീസിന്റെ വാദങ്ങള് 5, 2018, 10:43 ദമ്പതിമാരുടെ ആത്മഹത്യാ കേസില് വഴിത്തിരിവ്; ആത്മഹത്യാക്കുറിപ്പിലുള്ളത്...സിപിഎം നേതാവ് കുടുങ്ങും 5, 2018, 09:35 ചങ്ങനാശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്തു!! 4, 2018, 19:09 കുമ്പസാര രഹസ്യത്തിന്റെ പേരിൽ എട്ട് വൈദികർ യുവതിയെ പീഡിപ്പിച്ചു? സഭാനടപടികളിൽ തീരില്ല...പോലീസ് കേസ് ### Headline : ഭര്ത്താവ്: Latest ഭര്ത്താവ്
474
ശ്രീനഗര്: അഞ്ചു മാസത്തിലേറെ നീണ്ടുനിന്ന നിയന്ത്രണങ്ങള്ക്ക് ശേഷം ജമ്മു കാശ്മീരില് ഇന്റര്നെറ്റ് ബ്രോഡ് ബാന്റ് സേവനങ്ങള് ഭാഗികമായി പുനസ്ഥാപിച്ചു.ഹോട്ടലുകള് , ആശുപത്രികള് , ബാങ്കുകള്, സര്ക്കാര് വെബ്സൈറ്റുകള്, ആവശ്യസര്വ്വീസുകള് തുടങ്ങിയ സ്ഥാപനങ്ങള്ക്കാണ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാകുക.ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള് നീക്കാനാണ് സര്ക്കാര് തിരുമാനം.അതേസമയം സോഷ്യല് മീഡിയയ്ക്ക് മേല് ഏര്പ്പെടുത്തിയ നിയന്ത്രണം തുടരും.പുതിയ ഉത്തരവ് പ്രകാരം ജമ്മു, സംഭാ, കത്വാ, ഉദ്ദംപൂർ, റെസെയ് ജില്ലകളിൽ 2 ജി ഇന്റര്നെറ്റ് സൗകര്യങ്ങള് ലഭ്യമായി തുടങ്ങി.ആവശ്യ സേവനങ്ങള്ക്ക് പുറമെ ടൂറിസം സുഗമമാക്കുന്നതിന് ഹോട്ടലുകൾക്കും ടൂർ, യാത്രാ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇന്റര്നെറ്റ് സൗകര്യങ്ങള് നൽകും.ഈ സേവനം ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങള്ക്ക് കര്ശന നിര്ദേശവും നല്കിയിട്ടുണ്ട്.ഇന്റര്നെറ്റ് സേവനങ്ങള് ഏതെങ്കിലും തരത്തില് ദുരുപയോഗം ചെയ്യപ്പെട്ടാല് അതിന്റെ ഉത്തരവാദിത്തം ആ സ്ഥാപനങ്ങള്ക്കായിരിക്കുമെന്ന് സര്ക്കാര് ഉത്തരവില് പറയുന്നു.ഉപയോഗം നിരീക്ഷിക്കുന്നതിനായി നോഡല് ഓഫീസര്മാരെ നിയമിക്കാനായി സ്ഥാപനങ്ങള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.ഏഴ് ദിവസങ്ങള്ക്കം കാശ്മീരില് ഏര്പ്പെടുത്തിയ ഇന്റര്നെറ്റ് നിരോധനം പുനപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇന്റര്നെറ്റ് സേവനം പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് കോടതി വ്യക്തമാക്കിയിരുന്നു.ഇന്റര്നെറ്റ് സസ്പെന്ഷന് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.കാശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്ക്കാര് ഇന്റര്നെറ്റ് ഉള്പ്പെടയുള്ള വാര്ത്താ വിനിമയ സംവിധാനങ്ങള് വിച്ഛേദിച്ചത്.2015 ഓഗസ്റ്റ് അഞ്ചിനായിരുന്നു നടപടി
ജമ്മു കാശ്മീരില് ഇന്റര്നെറ്റ് സേവനങ്ങള് ഭാഗികമായി പുനസ്ഥാപിച്ചു;സോഷ്യല് മീഡിയ നിയന്ത്രണം തുടരും
https://malayalam.oneindia.com/news/india/broadband-service-restored-in-j-k-240332.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശ്രീനഗര്: അഞ്ചു മാസത്തിലേറെ നീണ്ടുനിന്ന നിയന്ത്രണങ്ങള്ക്ക് ശേഷം ജമ്മു കാശ്മീരില് ഇന്റര്നെറ്റ് ബ്രോഡ് ബാന്റ് സേവനങ്ങള് ഭാഗികമായി പുനസ്ഥാപിച്ചു.ഹോട്ടലുകള് , ആശുപത്രികള് , ബാങ്കുകള്, സര്ക്കാര് വെബ്സൈറ്റുകള്, ആവശ്യസര്വ്വീസുകള് തുടങ്ങിയ സ്ഥാപനങ്ങള്ക്കാണ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാകുക.ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള് നീക്കാനാണ് സര്ക്കാര് തിരുമാനം.അതേസമയം സോഷ്യല് മീഡിയയ്ക്ക് മേല് ഏര്പ്പെടുത്തിയ നിയന്ത്രണം തുടരും.പുതിയ ഉത്തരവ് പ്രകാരം ജമ്മു, സംഭാ, കത്വാ, ഉദ്ദംപൂർ, റെസെയ് ജില്ലകളിൽ 2 ജി ഇന്റര്നെറ്റ് സൗകര്യങ്ങള് ലഭ്യമായി തുടങ്ങി.ആവശ്യ സേവനങ്ങള്ക്ക് പുറമെ ടൂറിസം സുഗമമാക്കുന്നതിന് ഹോട്ടലുകൾക്കും ടൂർ, യാത്രാ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇന്റര്നെറ്റ് സൗകര്യങ്ങള് നൽകും.ഈ സേവനം ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങള്ക്ക് കര്ശന നിര്ദേശവും നല്കിയിട്ടുണ്ട്.ഇന്റര്നെറ്റ് സേവനങ്ങള് ഏതെങ്കിലും തരത്തില് ദുരുപയോഗം ചെയ്യപ്പെട്ടാല് അതിന്റെ ഉത്തരവാദിത്തം ആ സ്ഥാപനങ്ങള്ക്കായിരിക്കുമെന്ന് സര്ക്കാര് ഉത്തരവില് പറയുന്നു.ഉപയോഗം നിരീക്ഷിക്കുന്നതിനായി നോഡല് ഓഫീസര്മാരെ നിയമിക്കാനായി സ്ഥാപനങ്ങള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.ഏഴ് ദിവസങ്ങള്ക്കം കാശ്മീരില് ഏര്പ്പെടുത്തിയ ഇന്റര്നെറ്റ് നിരോധനം പുനപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇന്റര്നെറ്റ് സേവനം പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് കോടതി വ്യക്തമാക്കിയിരുന്നു.ഇന്റര്നെറ്റ് സസ്പെന്ഷന് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.കാശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്ക്കാര് ഇന്റര്നെറ്റ് ഉള്പ്പെടയുള്ള വാര്ത്താ വിനിമയ സംവിധാനങ്ങള് വിച്ഛേദിച്ചത്.2015 ഓഗസ്റ്റ് അഞ്ചിനായിരുന്നു നടപടി ### Headline : ജമ്മു കാശ്മീരില് ഇന്റര്നെറ്റ് സേവനങ്ങള് ഭാഗികമായി പുനസ്ഥാപിച്ചു;സോഷ്യല് മീഡിയ നിയന്ത്രണം തുടരും
475
പാലക്കാട്: കൃഷിയെ ശാസ്ത്രീയമായി സമീപിക്കുകയാണെങ്കില് മറ്റേതൊരു തൊഴില് മേഖലയെക്കാളും മികച്ച വരുമാനം സാധ്യമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു.വളരെ കുറഞ്ഞ സ്ഥലത്തും കുറഞ്ഞ സൗകര്യത്തിലും ശാസ്ത്രീയമായി കൃഷി ചെയ്താല് മികച്ച വിളവ് ഉണ്ടാക്കാം.മറ്റ് പല തൊഴില് മേഖലയിലും ഉള്ളവര് കൃഷിയിലേക്ക് മടങ്ങി വരികയാണ്.സംസ്ഥാന സര്ക്കാര് കൃഷിക്ക് ഏറെ പ്രാധാന്യമാണ് നല്കുന്നത്.ഒരു ഹെക്ടറിന് രണ്ടു സീസണില് ആയി നെല്കൃഷിക്ക് 114000 രൂപയാണ് സര്ക്കാര് നല്കുന്നത്.മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള സഹായങ്ങള് നല്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മഹിളാ കിസാന് സശാക്തീകരണ് പരിയോജന യുടെ മഹിളാ കിസാന് സംസ്ഥാനതല സംഗമവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ വി വിജയദാസ് എംഎല്എ അധ്യക്ഷനായി.കാര്ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും അതിലൂടെ സ്ത്രീകള്ക്ക് കൂടുതല് തൊഴിലവസരങ്ങളും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്നതിനും യന്ത്രവത്കൃത കൃഷിരീതിയിലൂടെ കാര്ഷിക ഉത്പാദനവും ഉത്പാദനക്ഷമതയും വര്ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, സംസ്ഥാന കുടുംബശ്രീ മിഷന്, ഗ്രാമവികസന വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മഹിളാ കിസാന് സശാക്തീകരണ് പരിയോജന.2012 ല് ആരംഭിച്ച പദ്ധതി പാലക്കാട്, തൃശൂര്, മലപ്പുറം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂര് എന്നീ ഒമ്പത് ജില്ലകളില് ആണ് നിലവില് നടപ്പിലാക്കുന്നത്.പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവം മൂലമാണ് പലപ്പോഴും കൃഷി പരാജയപ്പെടുന്നത് എന്ന തിരിച്ചറിവില് നിന്നാണ് പദ്ധതിയുടെ ആരംഭം.പദ്ധതിയില് 39674 തൊഴിലാളികള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.2017- 18 കാലയളവില് ഈ പദ്ധതിയിലൂടെ 5148 ഏക്കര് സ്ഥലത്ത് നെല്കൃഷി നടത്താന് സാധിച്ചു.പദ്ധതിക്കായി 242 നടീല് മെഷീനുകളും അനുബന്ധ യന്ത്രങ്ങളും വാങ്ങി നല്കിയിട്ടുണ്ട്.കൂടാതെ തൊഴിലാളികള്ക്കും ഉദ്യോഗസ്ഥര്ക്കും കിലയുടെ ആഭിമുഖ്യത്തില് പരിശീലനവും നല്കുന്നുണ്ട്
കൃഷി ശാസ്ത്രീയമായാല് മികച്ച വരുമാനം സാധ്യമാകും; മന്ത്രി കെ കൃഷ്ണന്കുട്ടി
https://www.malayalamexpress.in/archives/1045815/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: കൃഷിയെ ശാസ്ത്രീയമായി സമീപിക്കുകയാണെങ്കില് മറ്റേതൊരു തൊഴില് മേഖലയെക്കാളും മികച്ച വരുമാനം സാധ്യമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു.വളരെ കുറഞ്ഞ സ്ഥലത്തും കുറഞ്ഞ സൗകര്യത്തിലും ശാസ്ത്രീയമായി കൃഷി ചെയ്താല് മികച്ച വിളവ് ഉണ്ടാക്കാം.മറ്റ് പല തൊഴില് മേഖലയിലും ഉള്ളവര് കൃഷിയിലേക്ക് മടങ്ങി വരികയാണ്.സംസ്ഥാന സര്ക്കാര് കൃഷിക്ക് ഏറെ പ്രാധാന്യമാണ് നല്കുന്നത്.ഒരു ഹെക്ടറിന് രണ്ടു സീസണില് ആയി നെല്കൃഷിക്ക് 114000 രൂപയാണ് സര്ക്കാര് നല്കുന്നത്.മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള സഹായങ്ങള് നല്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മഹിളാ കിസാന് സശാക്തീകരണ് പരിയോജന യുടെ മഹിളാ കിസാന് സംസ്ഥാനതല സംഗമവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ വി വിജയദാസ് എംഎല്എ അധ്യക്ഷനായി.കാര്ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും അതിലൂടെ സ്ത്രീകള്ക്ക് കൂടുതല് തൊഴിലവസരങ്ങളും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്നതിനും യന്ത്രവത്കൃത കൃഷിരീതിയിലൂടെ കാര്ഷിക ഉത്പാദനവും ഉത്പാദനക്ഷമതയും വര്ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, സംസ്ഥാന കുടുംബശ്രീ മിഷന്, ഗ്രാമവികസന വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മഹിളാ കിസാന് സശാക്തീകരണ് പരിയോജന.2012 ല് ആരംഭിച്ച പദ്ധതി പാലക്കാട്, തൃശൂര്, മലപ്പുറം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂര് എന്നീ ഒമ്പത് ജില്ലകളില് ആണ് നിലവില് നടപ്പിലാക്കുന്നത്.പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവം മൂലമാണ് പലപ്പോഴും കൃഷി പരാജയപ്പെടുന്നത് എന്ന തിരിച്ചറിവില് നിന്നാണ് പദ്ധതിയുടെ ആരംഭം.പദ്ധതിയില് 39674 തൊഴിലാളികള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.2017- 18 കാലയളവില് ഈ പദ്ധതിയിലൂടെ 5148 ഏക്കര് സ്ഥലത്ത് നെല്കൃഷി നടത്താന് സാധിച്ചു.പദ്ധതിക്കായി 242 നടീല് മെഷീനുകളും അനുബന്ധ യന്ത്രങ്ങളും വാങ്ങി നല്കിയിട്ടുണ്ട്.കൂടാതെ തൊഴിലാളികള്ക്കും ഉദ്യോഗസ്ഥര്ക്കും കിലയുടെ ആഭിമുഖ്യത്തില് പരിശീലനവും നല്കുന്നുണ്ട് ### Headline : കൃഷി ശാസ്ത്രീയമായാല് മികച്ച വരുമാനം സാധ്യമാകും; മന്ത്രി കെ കൃഷ്ണന്കുട്ടി
476
കോട്ടയം: പാലാരിവട്ടം മേല്പ്പാലം അഴിമതിയില് നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി.മുൻ പി ഡബ്ല്യു ഡി സെക്രട്ടറി ടി ഒ സൂരജ്, ആര്ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര് സുമിത് ഗോയല്, കിറ്റ്കോ മുന് എം ഡി ബെന്നി പോള്, ആര് ബി ഡി സി കെ അസി.ജനറല് മാനേജര് പി ഡി തങ്കച്ചന് എന്നിവരുടെ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്സ് കോടതി തള്ളിയത്.അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.വലിയ ഗൂഢാലോചന ആണ് കേസിൽ നടന്നിരിക്കുന്നത്.ഉന്നത സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്നതുൾപ്പെടെ ഉള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികളെ ആവശ്യമെങ്കിൽ ജയിലിൽ പോയി ചോദ്യം ചെയ്യാനും വിജിലൻസിന് കോടതി അനുമതി നൽകി.പാലം നിര്മാണത്തിന് മുന്കൂറായി ലഭിച്ച 8.25 കോടി രൂപ സാമ്പത്തിക പ്രതിസന്ധി തീര്ക്കാന് കരാറുകാരൻ ഉപയോഗപ്പെടുത്തിയതിനാല് പാലം നിര്മാണത്തിന്റെ ഗുണനിലവാരത്തില് വിട്ടുവീഴ്ച ചെയ്തെന്നും ഇതാണ് തകര്ച്ചയ്ക്കു കാരണമായതെന്നുമാണ് വിജിലന്സിന്റെ കണ്ടെത്തല്.പാലം നിര്മാണത്തിനുള്ള കരാര് സുമിത് ഗോയലിന്റെ കമ്പനിക്കു നല്കിയതിലും 8.25 കോടി രൂപ മുന്കൂറായി നല്കാന് ഉദ്യോഗസ്ഥര് വഴിവിട്ട ശ്രമങ്ങള് നടത്തിയതിലും വന് അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലില് ഊന്നിയുള്ള അന്വേഷണമാണ് വിജിലന്സ് നടത്തുന്നത്
പാലാരിവട്ടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
https://www.malayalamexpress.in/archives/796876/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: പാലാരിവട്ടം മേല്പ്പാലം അഴിമതിയില് നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി.മുൻ പി ഡബ്ല്യു ഡി സെക്രട്ടറി ടി ഒ സൂരജ്, ആര്ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര് സുമിത് ഗോയല്, കിറ്റ്കോ മുന് എം ഡി ബെന്നി പോള്, ആര് ബി ഡി സി കെ അസി.ജനറല് മാനേജര് പി ഡി തങ്കച്ചന് എന്നിവരുടെ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്സ് കോടതി തള്ളിയത്.അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.വലിയ ഗൂഢാലോചന ആണ് കേസിൽ നടന്നിരിക്കുന്നത്.ഉന്നത സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്നതുൾപ്പെടെ ഉള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികളെ ആവശ്യമെങ്കിൽ ജയിലിൽ പോയി ചോദ്യം ചെയ്യാനും വിജിലൻസിന് കോടതി അനുമതി നൽകി.പാലം നിര്മാണത്തിന് മുന്കൂറായി ലഭിച്ച 8.25 കോടി രൂപ സാമ്പത്തിക പ്രതിസന്ധി തീര്ക്കാന് കരാറുകാരൻ ഉപയോഗപ്പെടുത്തിയതിനാല് പാലം നിര്മാണത്തിന്റെ ഗുണനിലവാരത്തില് വിട്ടുവീഴ്ച ചെയ്തെന്നും ഇതാണ് തകര്ച്ചയ്ക്കു കാരണമായതെന്നുമാണ് വിജിലന്സിന്റെ കണ്ടെത്തല്.പാലം നിര്മാണത്തിനുള്ള കരാര് സുമിത് ഗോയലിന്റെ കമ്പനിക്കു നല്കിയതിലും 8.25 കോടി രൂപ മുന്കൂറായി നല്കാന് ഉദ്യോഗസ്ഥര് വഴിവിട്ട ശ്രമങ്ങള് നടത്തിയതിലും വന് അഴിമതി നടന്നിട്ടുണ്ടെന്ന കണ്ടെത്തലില് ഊന്നിയുള്ള അന്വേഷണമാണ് വിജിലന്സ് നടത്തുന്നത് ### Headline : പാലാരിവട്ടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
477
ചെങ്ങന്നൂര്:പാണ്ടനാട് രക്ഷാപ്രവര്ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് കാണാതായി.ഇന്നലെ വൈകുന്നേരം മുതലാണ് ബോട്ട് കാണാതായാത്.പാണ്ടനാട് പഞ്ചായത്തിന് സമീപം രക്ഷാപ്രവര്ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്.നാല് തൊഴിലാളികളും രണ്ട് പ്രദേശവാസികളും ഉള്പെടെ ആറുപേരടങ്ങുന്ന ബോട്ടാണ് കാണാതായത്.ഇതുവരെയും തിരിച്ചെത്താത്ത ഇവര്ക്കായി രണ്ടു ബോട്ടുകളിലായി ഒരു സംഘം അന്വേഷിച്ച് പുറപ്പെട്ടിട്ടുണ്ട്.എന്നാല് പലയിടങ്ങളിലും വെള്ളം ഇറങ്ങിയതിനാല് വലിയ ബോട്ടുകള് ഉപയോഗിച്ചുള്ള തിരച്ചില് ദുഷ്ക്കരമാണ്.ഇവരെ കണ്ടുപിടിക്കുന്നതിനായി ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് മത്സ്യത്തൊഴിലാളികള് പറയുന്നു.മുങ്ങിത്താണ കേരളത്തെ കൈപിടിച്ച് ഉയർത്താൻ 'യുണൈറ്റ് കേരള'...എല്ലാം ഒരു കുടക്കീഴിൽ, മലയാളത്തിൽ...രക്ഷപ്രവര്ത്തനം കാര്യക്ഷമമായി നടക്കുമ്പോഴും അധികൃതര് തങ്ങളുടെ ആവശ്യങ്ങള് പരിഗണിക്കുന്നില്ല എന്ന് മത്സ്യത്തൊഴിലാളികള് പരാതിപെടുന്നുണ്ട്.തങ്ങള് ഭക്ഷണം കഴിച്ചോ എന്നു പോലും അധികൃതര് അന്വേക്ഷിക്കുന്നില്ല എന്നും ഇവര് പരാതിപെടുന്നു.നിരവധി പേര് കുടുങ്ങികിടക്കുന്ന ചെങ്ങന്നൂരില് മത്സ്യത്തൊഴിലാളികളുടെ കൂട്ടായ പ്രവര്ത്തനമാണ് കൂടുതല് പേരെയും രക്ഷിക്കാന് കഴിഞ്ഞത്.എന്നാല് ഇപ്പോഴും വീടുകളില് കുടുങ്ങി കിടക്കുന്നവരില് വലിയൊരു വിഭാഗം പേരും വീടുകളില് നിന്നും പുറത്തേക്ക് വരാന് കൂട്ടാക്കാത്തത് രക്ഷാപ്രവര്ത്തനത്തിന് വലിയ തടസ്സം നില്ക്കുകയാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം.ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം
ചെങ്ങന്നൂരില് രക്ഷാപ്രവര്ത്തനത്തിനിടെ ബോട്ട് കാണാതായി; ആറുപേരെ കാണാനില്ല, ആശങ്ക തുടരുന്നു
https://malayalam.oneindia.com/news/kerala/kerala-rain-boat-missing-chengannur-208043.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചെങ്ങന്നൂര്:പാണ്ടനാട് രക്ഷാപ്രവര്ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് കാണാതായി.ഇന്നലെ വൈകുന്നേരം മുതലാണ് ബോട്ട് കാണാതായാത്.പാണ്ടനാട് പഞ്ചായത്തിന് സമീപം രക്ഷാപ്രവര്ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്.നാല് തൊഴിലാളികളും രണ്ട് പ്രദേശവാസികളും ഉള്പെടെ ആറുപേരടങ്ങുന്ന ബോട്ടാണ് കാണാതായത്.ഇതുവരെയും തിരിച്ചെത്താത്ത ഇവര്ക്കായി രണ്ടു ബോട്ടുകളിലായി ഒരു സംഘം അന്വേഷിച്ച് പുറപ്പെട്ടിട്ടുണ്ട്.എന്നാല് പലയിടങ്ങളിലും വെള്ളം ഇറങ്ങിയതിനാല് വലിയ ബോട്ടുകള് ഉപയോഗിച്ചുള്ള തിരച്ചില് ദുഷ്ക്കരമാണ്.ഇവരെ കണ്ടുപിടിക്കുന്നതിനായി ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് മത്സ്യത്തൊഴിലാളികള് പറയുന്നു.മുങ്ങിത്താണ കേരളത്തെ കൈപിടിച്ച് ഉയർത്താൻ 'യുണൈറ്റ് കേരള'...എല്ലാം ഒരു കുടക്കീഴിൽ, മലയാളത്തിൽ...രക്ഷപ്രവര്ത്തനം കാര്യക്ഷമമായി നടക്കുമ്പോഴും അധികൃതര് തങ്ങളുടെ ആവശ്യങ്ങള് പരിഗണിക്കുന്നില്ല എന്ന് മത്സ്യത്തൊഴിലാളികള് പരാതിപെടുന്നുണ്ട്.തങ്ങള് ഭക്ഷണം കഴിച്ചോ എന്നു പോലും അധികൃതര് അന്വേക്ഷിക്കുന്നില്ല എന്നും ഇവര് പരാതിപെടുന്നു.നിരവധി പേര് കുടുങ്ങികിടക്കുന്ന ചെങ്ങന്നൂരില് മത്സ്യത്തൊഴിലാളികളുടെ കൂട്ടായ പ്രവര്ത്തനമാണ് കൂടുതല് പേരെയും രക്ഷിക്കാന് കഴിഞ്ഞത്.എന്നാല് ഇപ്പോഴും വീടുകളില് കുടുങ്ങി കിടക്കുന്നവരില് വലിയൊരു വിഭാഗം പേരും വീടുകളില് നിന്നും പുറത്തേക്ക് വരാന് കൂട്ടാക്കാത്തത് രക്ഷാപ്രവര്ത്തനത്തിന് വലിയ തടസ്സം നില്ക്കുകയാണ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം.ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം ### Headline : ചെങ്ങന്നൂരില് രക്ഷാപ്രവര്ത്തനത്തിനിടെ ബോട്ട് കാണാതായി; ആറുപേരെ കാണാനില്ല, ആശങ്ക തുടരുന്നു
478
തൃശൂർ : കുഞ്ഞാലിപ്പാറ അനധികൃത കരിങ്കൽ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ലോറി ഡ്രൈവർക്കെതിരെ വനിത കമ്മീഷൻ പോലീസിന്റെ റിപ്പോർട്ട് തേടി.ക്വാറി ഉടമയുടെ ലോറി ഡ്രൈവർക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിതകളാണ് തൃശൂർ ടൗൺ ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ എത്തിയത്.മൊബൈലിൽ പകർത്തിയ ഫോട്ടോകൾ ആണ് ഇവർ തെളിവായി സമർപ്പിച്ചത്.വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ നിന്നും വിശദമായ റിപ്പോർട്ട് വന്നാലുടൻ ഇതിനെതിരെ വേണ്ട നടപടികൾ എടുക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ പറഞ്ഞു.പൊളിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി ലൈസൻസില്ലാതെ ശല്യമായ രീതിയിൽ പ്രവർത്തിക്കുന്ന കണ്ടാണശ്ശേരി പഞ്ചായത്തിലെ വർക്ക് ഷോപ്പിനെതിരെ അയൽവാസിയായ സ്ത്രീ നൽകിയ പരാതിയിന്മേൽ സ്ഥലം പഞ്ചായത്ത് സെക്രട്ടറിയോട് അടുത്ത അദാലത്തിൽ നേരിട്ട് ഹാജരാകുവാൻ കമീഷൻ ഉത്തരവിട്ടു.കൂടാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് വിശദമായ റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടു.വീടിന് സമീപത്തു നടത്തുന്ന ബജ്ജികടയിൽ ഹെൽത്ത് ഇൻസ്പെക്ടർ രാത്രിയിൽ പരിശോധനയ്ക്ക് എത്തിയതായി താന്ന്യം പഞ്ചായത്തിലെ വനിത പരാതിപ്പെട്ടു.ഇതിൽ വിശദമായ റിപ്പോർട്ട് നൽകാൻ പഞ്ചായത്തിനും പോലീസിനും നിർദേശം നൽകി.19 വർഷം മുൻപ് മരണപ്പെട്ട ഭർത്താവിന്റെ സ്വത്ത് ലഭിക്കണം എന്നാവശ്യവുമായി വന്ന സ്ത്രീയോട് ഭർത്താവിന്റെ വീട്ടുകാരുമായി ചർച്ച ചെയ്യാമെന്ന് കമീഷൻ ഉറപ്പ് നൽകി.കാലഹരണപ്പെട്ട കേസ് ആണെങ്കിലും ആവശ്യമായ സഹായം ഉറപ്പ് നൽകി.തലക്കോട്ടുക്കരയിൽ നിന്നെത്തിയ യുവ ദമ്പതികൾ വിവാഹമോചനവക്കിലാണ് എത്തിയത്.വിവാഹം കഴിക്കുമ്പോൾ ഭർത്താവിന് 23ഉം ഭാര്യക്ക് 18ഉം പ്രായം.ഒരു വർഷം ആയപ്പൊളേക്കും വിവിധ പ്രശ്നങ്ങൾ മൂലം വേർപിരിയാൻ വേണ്ട സഹായം അഭ്യർത്ഥിച്ചാണ് അദാലത്തിൽ എത്തിയത്.കമ്മീഷൻ അംഗങ്ങളുടെ ഉപദേശത്താൽ മൂന്ന് മാസം പരീക്ഷണാർത്ഥം ഒരുമിച്ച് ജീവിക്കാൻ തീരുമാനമായതും അദാലത്തിന്റെ വിജയമായി.അദാലത്തിൽ 88 കേസുകളാണ് പരിഗണിച്ചത്.ഇതിൽ 24 എണ്ണം പരിഹരിച്ചു.10 കേസുകൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി അയച്ചു.54 കേസുകൾ അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റി വെച്ചു
കുഞ്ഞാലിപ്പാറ ക്വാറി സമരക്കാർക്കെതിരെ അശ്ലീല പ്രദർശനം: വനിതാ കമ്മീഷൻ പോലീസ് റിപ്പോർട്ട് തേടി
https://www.malayalamexpress.in/archives/1017374/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ : കുഞ്ഞാലിപ്പാറ അനധികൃത കരിങ്കൽ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ലോറി ഡ്രൈവർക്കെതിരെ വനിത കമ്മീഷൻ പോലീസിന്റെ റിപ്പോർട്ട് തേടി.ക്വാറി ഉടമയുടെ ലോറി ഡ്രൈവർക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിതകളാണ് തൃശൂർ ടൗൺ ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ എത്തിയത്.മൊബൈലിൽ പകർത്തിയ ഫോട്ടോകൾ ആണ് ഇവർ തെളിവായി സമർപ്പിച്ചത്.വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ നിന്നും വിശദമായ റിപ്പോർട്ട് വന്നാലുടൻ ഇതിനെതിരെ വേണ്ട നടപടികൾ എടുക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ പറഞ്ഞു.പൊളിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി ലൈസൻസില്ലാതെ ശല്യമായ രീതിയിൽ പ്രവർത്തിക്കുന്ന കണ്ടാണശ്ശേരി പഞ്ചായത്തിലെ വർക്ക് ഷോപ്പിനെതിരെ അയൽവാസിയായ സ്ത്രീ നൽകിയ പരാതിയിന്മേൽ സ്ഥലം പഞ്ചായത്ത് സെക്രട്ടറിയോട് അടുത്ത അദാലത്തിൽ നേരിട്ട് ഹാജരാകുവാൻ കമീഷൻ ഉത്തരവിട്ടു.കൂടാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് വിശദമായ റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടു.വീടിന് സമീപത്തു നടത്തുന്ന ബജ്ജികടയിൽ ഹെൽത്ത് ഇൻസ്പെക്ടർ രാത്രിയിൽ പരിശോധനയ്ക്ക് എത്തിയതായി താന്ന്യം പഞ്ചായത്തിലെ വനിത പരാതിപ്പെട്ടു.ഇതിൽ വിശദമായ റിപ്പോർട്ട് നൽകാൻ പഞ്ചായത്തിനും പോലീസിനും നിർദേശം നൽകി.19 വർഷം മുൻപ് മരണപ്പെട്ട ഭർത്താവിന്റെ സ്വത്ത് ലഭിക്കണം എന്നാവശ്യവുമായി വന്ന സ്ത്രീയോട് ഭർത്താവിന്റെ വീട്ടുകാരുമായി ചർച്ച ചെയ്യാമെന്ന് കമീഷൻ ഉറപ്പ് നൽകി.കാലഹരണപ്പെട്ട കേസ് ആണെങ്കിലും ആവശ്യമായ സഹായം ഉറപ്പ് നൽകി.തലക്കോട്ടുക്കരയിൽ നിന്നെത്തിയ യുവ ദമ്പതികൾ വിവാഹമോചനവക്കിലാണ് എത്തിയത്.വിവാഹം കഴിക്കുമ്പോൾ ഭർത്താവിന് 23ഉം ഭാര്യക്ക് 18ഉം പ്രായം.ഒരു വർഷം ആയപ്പൊളേക്കും വിവിധ പ്രശ്നങ്ങൾ മൂലം വേർപിരിയാൻ വേണ്ട സഹായം അഭ്യർത്ഥിച്ചാണ് അദാലത്തിൽ എത്തിയത്.കമ്മീഷൻ അംഗങ്ങളുടെ ഉപദേശത്താൽ മൂന്ന് മാസം പരീക്ഷണാർത്ഥം ഒരുമിച്ച് ജീവിക്കാൻ തീരുമാനമായതും അദാലത്തിന്റെ വിജയമായി.അദാലത്തിൽ 88 കേസുകളാണ് പരിഗണിച്ചത്.ഇതിൽ 24 എണ്ണം പരിഹരിച്ചു.10 കേസുകൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി അയച്ചു.54 കേസുകൾ അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റി വെച്ചു ### Headline : കുഞ്ഞാലിപ്പാറ ക്വാറി സമരക്കാർക്കെതിരെ അശ്ലീല പ്രദർശനം: വനിതാ കമ്മീഷൻ പോലീസ് റിപ്പോർട്ട് തേടി
479
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ മൂന്ന് മക്കൾക്കും മരുമകനുമെതിരെ രാജ്യത്തെ അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.നവാസ് ഷെരിഫിൻരെ മക്കളായ മറിയം, ഹുസൈൻ, ഹസൻ, മരുമക്കൾ മുഹമ്മദ് സഫ്ദറും ഒക്ടോബർ 9 ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പിയാണ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.ഗുർമീതിന്റെ ആശ്രമത്തിൽ മോഷണം; ആശ്രമം തൂത്തു വാരി, ഉടുപ്പും കിടക്കയും ചെരുപ്പും വരെ പോയി അതിനിടെ പനാമ കേസിൽ നവാസ് ഷെരിവിനെതിരെയുള്ള കേസ് കോടതി നീട്ടിവെച്ചിട്ടുണ്ട്.തിങ്കളാഴ്ച അതീവ സുരക്ഷയോടയാണ് ഷെരീഫിനെ കോടതിയിൽ ഹാജരാക്കിയത്.പാക് ആഭ്യന്തരമന്ത്രി അഹ്സാൻ ഇക്ബാൽ അടക്കമുള്ളവർ ഷെരീഫിനൊപ്പം കോടതിയിൽ എത്തിയിരുന്നു.കൂടാതെ കോടതിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷസേന ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.പനാമ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നവാസ് ഷെരിഫിനെ പ്രധാനനമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ നിന്ന് കോടതി ആയോഗ്യനാക്കിയിരുന്നു.കഴിഞ്ഞ വര്ഷമാണ് അഴിമതി സംബന്ധിച്ച രേഖകള് പുറത്തുവന്നത്.നവാസ് ഷെരീഫിന്റെ മക്കള് വിദേശത്ത് കമ്പനി രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കുകയും ആ പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളില് സ്വത്തുക്കള് വാങ്ങുകയും ചെയ്തുവെന്ന പനാമ രേഖകളാണ് കേസിലേക്ക് നയിച്ചത്.വെളിപ്പെടുത്താത്ത സ്വത്തുക്കള് നവാസിന്റെ കുടുംബത്തിനുണ്ടെന്ന ആരോപണവും ഇതോടെ ഉയര്ന്നു.തുടര്ന്നാണ് പ്രതിപക്ഷ പാര്ട്ടികളുടെ പരാതി പരിഗണിച്ച് സുപ്രീംകോടതി അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്
ആദ്യം കുടുങ്ങിയത് അച്ഛൻ ഇപ്പോൾ മക്കളും; നവാസ് ഷെരീഫിന്റെ മക്കള്ക്കെതിരെ ജാമ്യമില്ല വാറണ്ട്, കാരണം
https://malayalam.oneindia.com/news/international/nawaz-sharifs-indictment-postponed-non-bailable-warrants-issued-against-his-children-182681.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ മൂന്ന് മക്കൾക്കും മരുമകനുമെതിരെ രാജ്യത്തെ അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.നവാസ് ഷെരിഫിൻരെ മക്കളായ മറിയം, ഹുസൈൻ, ഹസൻ, മരുമക്കൾ മുഹമ്മദ് സഫ്ദറും ഒക്ടോബർ 9 ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പിയാണ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.ഗുർമീതിന്റെ ആശ്രമത്തിൽ മോഷണം; ആശ്രമം തൂത്തു വാരി, ഉടുപ്പും കിടക്കയും ചെരുപ്പും വരെ പോയി അതിനിടെ പനാമ കേസിൽ നവാസ് ഷെരിവിനെതിരെയുള്ള കേസ് കോടതി നീട്ടിവെച്ചിട്ടുണ്ട്.തിങ്കളാഴ്ച അതീവ സുരക്ഷയോടയാണ് ഷെരീഫിനെ കോടതിയിൽ ഹാജരാക്കിയത്.പാക് ആഭ്യന്തരമന്ത്രി അഹ്സാൻ ഇക്ബാൽ അടക്കമുള്ളവർ ഷെരീഫിനൊപ്പം കോടതിയിൽ എത്തിയിരുന്നു.കൂടാതെ കോടതിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷസേന ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.പനാമ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നവാസ് ഷെരിഫിനെ പ്രധാനനമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ നിന്ന് കോടതി ആയോഗ്യനാക്കിയിരുന്നു.കഴിഞ്ഞ വര്ഷമാണ് അഴിമതി സംബന്ധിച്ച രേഖകള് പുറത്തുവന്നത്.നവാസ് ഷെരീഫിന്റെ മക്കള് വിദേശത്ത് കമ്പനി രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കുകയും ആ പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളില് സ്വത്തുക്കള് വാങ്ങുകയും ചെയ്തുവെന്ന പനാമ രേഖകളാണ് കേസിലേക്ക് നയിച്ചത്.വെളിപ്പെടുത്താത്ത സ്വത്തുക്കള് നവാസിന്റെ കുടുംബത്തിനുണ്ടെന്ന ആരോപണവും ഇതോടെ ഉയര്ന്നു.തുടര്ന്നാണ് പ്രതിപക്ഷ പാര്ട്ടികളുടെ പരാതി പരിഗണിച്ച് സുപ്രീംകോടതി അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത് ### Headline : ആദ്യം കുടുങ്ങിയത് അച്ഛൻ ഇപ്പോൾ മക്കളും; നവാസ് ഷെരീഫിന്റെ മക്കള്ക്കെതിരെ ജാമ്യമില്ല വാറണ്ട്, കാരണം
480
രളയത്തെയും നമ്മള്ക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് സമൂഹത്തോട് വിളിച്ചുപറയുകയാണ് അഷറഫ്.'നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്.അതില് നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്ക്ക് നല്കുന്നതില് സന്തോഷമേ ഉള്ളൂ'.മകന് മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില് നിന്നും ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തശേഷം കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറഞ്ഞു.കളക്ട്രേറ്റിലെത്തി ജില്ലാകളക്ടര് സാംബശിവ റാവുവിനാണ് അഷറഫ് ചെക്ക് കൈമാറിയത്.ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള മിഖ്ദാദ് ഇപ്പോഴും ചികിത്സയില് തുടരുകയാണ്.ഇതിനോടകം മൂന്ന് ശസ്ത്രക്രിയകള്ക്ക് ഈ ഒന്പതുകാരന് വിധേയനായി.മുക്കം പ്രതീക്ഷ സ്കൂളിലെ നാലാംക്ലാസ് വിദ്യാര്ത്ഥിയാണ് മിഖ്ദാദ്.മിഖ്ദാദിന് പതിനഞ്ച് വയസ്സ് വരെ ചികിത്സ തുടരണമെന്നാണ് ഡോക്ടര്മാര് നിര്ദ്ദേശിച്ചിരിക്കുന്നത്.എല്ലാ മാസവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഹൃദയാരോഗ്യം മെച്ചപ്പെടുന്നുണ്ടോ എന്നറിയാന് പരിശോധന നടത്തണം.പ്രവാസികളുടെ സഹായത്തോടെയാണ് ഒന്പത് വര്ഷമായി കുട്ടിക്ക് ചികിത്സ നടത്തുന്നത്.പണം നല്കുന്നതറിഞ്ഞപ്പോള് സംസാര ശേഷിയില്ലാത്ത മിഖ്ദാദിനും സന്തോഷമായെന്ന് അഷറഫ് പറയുന്നു.പണം കൂടുതല് ആയതുകൊണ്ടല്ല, മ്മളേക്കാള് ദുരിതം പേറുന്നവര് ഉണ്ടല്ലോ എന്ന് ഓര്ത്തപ്പോള് ഒരു പങ്ക് നല്കണം എന്നു തോന്നി.കൂടുതല് പേര്ക്ക് ഇത് പ്രചോദനം നല്കുമെന്നാണ് വിശ്വസിക്കുന്നത്.അഷറഫ് പറയുന്നു.കോ ൽ ക്ക ത്തി ൽ ഇ ടി മി ന്ന ലേ റ്റ് 1 മരണം; 17 പേ ർ ക്ക് പ രി ക്ക്
മകന്റെ ഹൃദയ ചികിത്സക്ക് സ്വരുക്കൂട്ടിയതില് നിന്നും ഒരു പങ്ക് ദുരിതബാധിതര്ക്ക് നൽകി അഷ്റഫ്
https://www.malayalamexpress.in/archives/761672/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : രളയത്തെയും നമ്മള്ക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് സമൂഹത്തോട് വിളിച്ചുപറയുകയാണ് അഷറഫ്.'നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്.അതില് നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്ക്ക് നല്കുന്നതില് സന്തോഷമേ ഉള്ളൂ'.മകന് മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില് നിന്നും ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തശേഷം കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറഞ്ഞു.കളക്ട്രേറ്റിലെത്തി ജില്ലാകളക്ടര് സാംബശിവ റാവുവിനാണ് അഷറഫ് ചെക്ക് കൈമാറിയത്.ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള മിഖ്ദാദ് ഇപ്പോഴും ചികിത്സയില് തുടരുകയാണ്.ഇതിനോടകം മൂന്ന് ശസ്ത്രക്രിയകള്ക്ക് ഈ ഒന്പതുകാരന് വിധേയനായി.മുക്കം പ്രതീക്ഷ സ്കൂളിലെ നാലാംക്ലാസ് വിദ്യാര്ത്ഥിയാണ് മിഖ്ദാദ്.മിഖ്ദാദിന് പതിനഞ്ച് വയസ്സ് വരെ ചികിത്സ തുടരണമെന്നാണ് ഡോക്ടര്മാര് നിര്ദ്ദേശിച്ചിരിക്കുന്നത്.എല്ലാ മാസവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഹൃദയാരോഗ്യം മെച്ചപ്പെടുന്നുണ്ടോ എന്നറിയാന് പരിശോധന നടത്തണം.പ്രവാസികളുടെ സഹായത്തോടെയാണ് ഒന്പത് വര്ഷമായി കുട്ടിക്ക് ചികിത്സ നടത്തുന്നത്.പണം നല്കുന്നതറിഞ്ഞപ്പോള് സംസാര ശേഷിയില്ലാത്ത മിഖ്ദാദിനും സന്തോഷമായെന്ന് അഷറഫ് പറയുന്നു.പണം കൂടുതല് ആയതുകൊണ്ടല്ല, മ്മളേക്കാള് ദുരിതം പേറുന്നവര് ഉണ്ടല്ലോ എന്ന് ഓര്ത്തപ്പോള് ഒരു പങ്ക് നല്കണം എന്നു തോന്നി.കൂടുതല് പേര്ക്ക് ഇത് പ്രചോദനം നല്കുമെന്നാണ് വിശ്വസിക്കുന്നത്.അഷറഫ് പറയുന്നു.കോ ൽ ക്ക ത്തി ൽ ഇ ടി മി ന്ന ലേ റ്റ് 1 മരണം; 17 പേ ർ ക്ക് പ രി ക്ക് ### Headline : മകന്റെ ഹൃദയ ചികിത്സക്ക് സ്വരുക്കൂട്ടിയതില് നിന്നും ഒരു പങ്ക് ദുരിതബാധിതര്ക്ക് നൽകി അഷ്റഫ്
481
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസം അടിമുടി മാറുന്നു.സമഗ്രമാറ്റത്തിന് ശൂപാര്ശ ചെയ്ത് വിദഗ്ധ സമിതി സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിച്ചു.അധ്യാപക യോഗ്യതയുള്പ്പെടെ പുനര് നിര്ണയിക്കുന്ന റിപ്പോര്ട്ടാണ് സമിതി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.ഒന്ന് മുതല് പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില് കൊണ്ടുവരണമെന്ന് സമിതി ശുപാർശ ചെയ്തു.തുറവൂര് ഗവ.ആശുപത്രി വികസനത്തിന് 51 കോടി അനുവദിച്ചു, 6,000 ചതുരശ്ര അടി വിസ്തൃതിയില് ആറു നിലകളിലായി പുതിയ കെട്ടിടം! എല്പി യുപി ഹൈ സ്കൂള് ഹയര് സെക്കന്ററി എന്ന ഘടന പൊളിച്ചഴുതും.പകരം ഒന്ന് മുതല് എട്ടു വരെ ക്ലാസ്സില് അധ്യാപക യോഗ്യത ബിരുദവും ബി എഡും എന്നാക്കണം എട്ടു മുതല് 12 വരെ ക്ലാസുകള്ക്ക് ബിരുദാനന്തര ബിരുദവും ബി എഡും ആയിരുക്കണം അധ്യാപക യോഗ്യത എന്നും സമിതി ശുപാര്ശ ചെയ്യുന്നു.സര്വ്വശിക്ഷാ അഭിയാനും ആര്എംഎസ്എയും ലയിപ്പിക്കാനുള്ള കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന്റെ തീരുമാനത്തിന് ചുവടുപിടിച്ചാണ് സംസ്ഥാനത്തും സമഗ്രമാറ്റത്തിന് നീക്കം.2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്.വിദഗ്ധ സമിതി മൂന്ന് മാസത്തിനകം അന്തിമ ശുപാര്ശകള് ഉടന് നടപ്പിലാക്കാണമെന്നാണ് റിപ്പോര്ട്ട് ആവശ്യപ്പെടുന്നത്.ജില്ലാതലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഓഫീസുകൾ ഉണ്ടായിരിക്കണം.ജോയൻറ് ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ (ജെഡിഎസ്ഇ) ആയിരിക്കും ജില്ലാതല ഓഫീസർമാർ.ഇതിന് കീഴിൽ ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നീ തലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഓഫീസിനും ശിപാർശയുണ്ട്.ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസർ തസ്തികക്കും ശിപാർശ ചെയ്യുന്നുണ്ട്
സ്കൂൾ വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു; വിദഗ്ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി
https://malayalam.oneindia.com/news/kerala/school-curriculum-in-new-phase-218003.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസം അടിമുടി മാറുന്നു.സമഗ്രമാറ്റത്തിന് ശൂപാര്ശ ചെയ്ത് വിദഗ്ധ സമിതി സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിച്ചു.അധ്യാപക യോഗ്യതയുള്പ്പെടെ പുനര് നിര്ണയിക്കുന്ന റിപ്പോര്ട്ടാണ് സമിതി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.ഒന്ന് മുതല് പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില് കൊണ്ടുവരണമെന്ന് സമിതി ശുപാർശ ചെയ്തു.തുറവൂര് ഗവ.ആശുപത്രി വികസനത്തിന് 51 കോടി അനുവദിച്ചു, 6,000 ചതുരശ്ര അടി വിസ്തൃതിയില് ആറു നിലകളിലായി പുതിയ കെട്ടിടം! എല്പി യുപി ഹൈ സ്കൂള് ഹയര് സെക്കന്ററി എന്ന ഘടന പൊളിച്ചഴുതും.പകരം ഒന്ന് മുതല് എട്ടു വരെ ക്ലാസ്സില് അധ്യാപക യോഗ്യത ബിരുദവും ബി എഡും എന്നാക്കണം എട്ടു മുതല് 12 വരെ ക്ലാസുകള്ക്ക് ബിരുദാനന്തര ബിരുദവും ബി എഡും ആയിരുക്കണം അധ്യാപക യോഗ്യത എന്നും സമിതി ശുപാര്ശ ചെയ്യുന്നു.സര്വ്വശിക്ഷാ അഭിയാനും ആര്എംഎസ്എയും ലയിപ്പിക്കാനുള്ള കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന്റെ തീരുമാനത്തിന് ചുവടുപിടിച്ചാണ് സംസ്ഥാനത്തും സമഗ്രമാറ്റത്തിന് നീക്കം.2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്.വിദഗ്ധ സമിതി മൂന്ന് മാസത്തിനകം അന്തിമ ശുപാര്ശകള് ഉടന് നടപ്പിലാക്കാണമെന്നാണ് റിപ്പോര്ട്ട് ആവശ്യപ്പെടുന്നത്.ജില്ലാതലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഓഫീസുകൾ ഉണ്ടായിരിക്കണം.ജോയൻറ് ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ (ജെഡിഎസ്ഇ) ആയിരിക്കും ജില്ലാതല ഓഫീസർമാർ.ഇതിന് കീഴിൽ ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നീ തലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസ ഓഫീസിനും ശിപാർശയുണ്ട്.ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് എജ്യുക്കേഷൻ ഓഫീസർ തസ്തികക്കും ശിപാർശ ചെയ്യുന്നുണ്ട് ### Headline : സ്കൂൾ വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു; വിദഗ്ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി
482
ബെംഗളൂരു: നഗരത്തില് വലിയ ഉള്ളി കിലോയ്ക്ക് 200 രൂപ വരെ.160നും 200 രൂപയ്ക്കുമിടയിലാണ് ചില്ലറ വിപണിയില് വില്പ്പന നടക്കുന്നത്.പല വ്യാപാരികളും പല വില ഈടാക്കുന്നുവെന്ന് ആക്ഷേപമുണ്ട്.മൊത്തവിപണിയില് ക്വിന്റലിന് 5500നും 14000ത്തിനുമിടയിലാണ് വില്പ്പന എന്ന് കര്ണടാക കാര്ഷിക വിപണി ഓഫീസര് സിദ്ധഗംഗയ്യ പറഞ്ഞു.അതേസമയം, ഹോട്ടലുകളിലെ വിഭവങ്ങളില് നിന്ന് ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്.കര്ണാടകയില് ആവശ്യമുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോഴുള്ള സംഭരണം.വന്കിട വില്പ്പനക്കാര് വില വര്ധിപ്പിക്കുന്നതിന് പൂഴ്ത്തിവച്ചിരിക്കുകയാണ് എന്ന് ആരോപണമുണ്ട്.പരിശോധനയും വ്യാപകമാണ്.വരുംദിവസങ്ങളിലും വില വര്ധിക്കുമെന്നാണ് സൂചന.എന്തുകൊണ്ട് ബാലാല്സംഗം? രാഹുല് ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണം വില കുതിച്ചുയരുന്ന സാഹചര്യത്തില് കൂടുതല് ഇറക്കുമതി ചെയ്യാന് സര്ക്കാര് നീക്കം.തുര്ക്കിയില് നിന്നും ഈജിപ്തില് നിന്നും ഉള്ളി ഇറക്കാനാണ് തീരുമാനം.തുര്ക്കിയുമായും ഈജിപ്തുമായും വിഷയത്തില് ചര്ച്ച നടന്നു.ഇന്ത്യയിലേക്ക് സവാള കയറ്റുമതി ചെയ്യാന് ഇരുരാജ്യങ്ങളും തീരുമാനിച്ചു.പൊതുമേഖലാ കമ്പനിയായ എംഎംടിസിയാണ് തുര്ക്കിയില് നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന് തീരുമാനിച്ചത്.11000 മെട്രിക് ടണ് ഉള്ളിയാണ് തുര്ക്കിയില് നിന്ന് ഇറക്കുക.ഡിസംബര് അവസാന വാരമോ ജനുവരി ആദ്യത്തിലോ തുര്ക്കിയില് നിന്ന് ഉള്ളിയെത്തും.ഉള്ളിവില ക്രമാതീതമായി ഉയരുന്നത് ഉത്തരേന്ത്യയില് വന് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.കേരളത്തില് ഉള്ളിവില 140 കടന്നിരുന്നു.തുര്ക്കിക്ക് പുറമെ ഈജിപ്തില് നിന്നാണ് ഉള്ളി ഇറക്കാന് തീരുമാനിച്ചിരിക്കുന്നത്.ഈ മാസം പകുതിയില് ഈജിപ്തില് നിന്ന് ഉള്ളിയെത്തും.6090 മെട്രിക് ടണ് ഉള്ളിയാണ് ഈജിപ്തില് നിന്ന് ഇറക്കുമതി ചെയ്യുക.ഉള്ളിവില പിടിച്ചുനിര്ത്താന് സര്ക്കാര് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു
ഉള്ളി കിലോ 200 രൂപയില്; വ്യാപക പൂഴ്ത്തിവയ്പ് എന്ന് റിപ്പോര്ട്ട്, തുര്ക്കിയും ഈജിപ്തും കനിയണം
https://malayalam.oneindia.com/news/india/onion-prices-up-to-rs-200-a-kg-in-bengaluru-238232.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെംഗളൂരു: നഗരത്തില് വലിയ ഉള്ളി കിലോയ്ക്ക് 200 രൂപ വരെ.160നും 200 രൂപയ്ക്കുമിടയിലാണ് ചില്ലറ വിപണിയില് വില്പ്പന നടക്കുന്നത്.പല വ്യാപാരികളും പല വില ഈടാക്കുന്നുവെന്ന് ആക്ഷേപമുണ്ട്.മൊത്തവിപണിയില് ക്വിന്റലിന് 5500നും 14000ത്തിനുമിടയിലാണ് വില്പ്പന എന്ന് കര്ണടാക കാര്ഷിക വിപണി ഓഫീസര് സിദ്ധഗംഗയ്യ പറഞ്ഞു.അതേസമയം, ഹോട്ടലുകളിലെ വിഭവങ്ങളില് നിന്ന് ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്.കര്ണാടകയില് ആവശ്യമുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോഴുള്ള സംഭരണം.വന്കിട വില്പ്പനക്കാര് വില വര്ധിപ്പിക്കുന്നതിന് പൂഴ്ത്തിവച്ചിരിക്കുകയാണ് എന്ന് ആരോപണമുണ്ട്.പരിശോധനയും വ്യാപകമാണ്.വരുംദിവസങ്ങളിലും വില വര്ധിക്കുമെന്നാണ് സൂചന.എന്തുകൊണ്ട് ബാലാല്സംഗം? രാഹുല് ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണം വില കുതിച്ചുയരുന്ന സാഹചര്യത്തില് കൂടുതല് ഇറക്കുമതി ചെയ്യാന് സര്ക്കാര് നീക്കം.തുര്ക്കിയില് നിന്നും ഈജിപ്തില് നിന്നും ഉള്ളി ഇറക്കാനാണ് തീരുമാനം.തുര്ക്കിയുമായും ഈജിപ്തുമായും വിഷയത്തില് ചര്ച്ച നടന്നു.ഇന്ത്യയിലേക്ക് സവാള കയറ്റുമതി ചെയ്യാന് ഇരുരാജ്യങ്ങളും തീരുമാനിച്ചു.പൊതുമേഖലാ കമ്പനിയായ എംഎംടിസിയാണ് തുര്ക്കിയില് നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന് തീരുമാനിച്ചത്.11000 മെട്രിക് ടണ് ഉള്ളിയാണ് തുര്ക്കിയില് നിന്ന് ഇറക്കുക.ഡിസംബര് അവസാന വാരമോ ജനുവരി ആദ്യത്തിലോ തുര്ക്കിയില് നിന്ന് ഉള്ളിയെത്തും.ഉള്ളിവില ക്രമാതീതമായി ഉയരുന്നത് ഉത്തരേന്ത്യയില് വന് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.കേരളത്തില് ഉള്ളിവില 140 കടന്നിരുന്നു.തുര്ക്കിക്ക് പുറമെ ഈജിപ്തില് നിന്നാണ് ഉള്ളി ഇറക്കാന് തീരുമാനിച്ചിരിക്കുന്നത്.ഈ മാസം പകുതിയില് ഈജിപ്തില് നിന്ന് ഉള്ളിയെത്തും.6090 മെട്രിക് ടണ് ഉള്ളിയാണ് ഈജിപ്തില് നിന്ന് ഇറക്കുമതി ചെയ്യുക.ഉള്ളിവില പിടിച്ചുനിര്ത്താന് സര്ക്കാര് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു ### Headline : ഉള്ളി കിലോ 200 രൂപയില്; വ്യാപക പൂഴ്ത്തിവയ്പ് എന്ന് റിപ്പോര്ട്ട്, തുര്ക്കിയും ഈജിപ്തും കനിയണം
483
കാസർഗോഡ് : ഹരിതകേരളം മിഷന് മൂന്നാം വാര്ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ' ഇനി ഞാന് ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ഹൊസബെട്ടു കൊപ്പള കുണ്ടുകൊളാകെ തോട് ശുദ്ധീകരിച്ചു.ശുചീകരണ യജ്ഞം കുണ്ടുകൊളാകെ തോട് പരിസരത്ത് സിനിമാ താരം രൂപശ്രീ വോര്ക്കാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല് അസീസ് അധ്യക്ഷനായി.സമൃദ്ധമായ ജലപ്രവാഹമുണ്ടായിരുന്ന കുണ്ടുകൊളാകെ തോട് നിലവില് മാലിന്യങ്ങളും മറ്റും നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്.സമീപ പ്രദേശങ്ങളിലെ കര്ഷകര്ക്ക് ഏറെ ആശ്വാസമായിരുന്നു ഈ തോട് ഇപ്പോള് ദുര്ഗന്ധപൂരിതമാണ്.രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗത്താണ് ശുചീകരണപ്രവര്ത്തനങ്ങള് നടത്തുന്നത്.മഞ്ചേശ്വരം പഞ്ചായത്തിന്റെ നേതൃത്വത്തില് തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരണത്തിന് നേതൃത്വം നല്കുന്നത്.രാവിലെ പഞ്ചായത്ത് കാര്യാലയത്തില് നിന്നും 16,18 വാര്ഡുകളിലായി കിടക്കുന്ന തോടിന്റെ പരിസരത്തേക്ക് വിളംബരയാത്ര സംഘടിപ്പിച്ചു.ഹരിതകേരളം മിഷന് ജില്ലാ കോഡിനേറ്റര് എം പി സുബ്രഹ്മണ്യന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ എം കെ അബ്ദുല് റഹ്മാന് ഹാജി, ജനപ്രതിനിധികള്, പഞ്ചായത്ത് സെക്രട്ടറി എന് ബി അഷ്റഫ് തുടങ്ങിയവര് സംസാരിച്ചു.പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും ഗോവയില് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത്
ഇനി ഞാന് ഒഴുകട്ടെ' : ഹൊസബെട്ടു കുണ്ടുകൊളാകെ തോടില് ഇനി തെളിനീരൊഴുകും
https://www.malayalamexpress.in/archives/982196/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസർഗോഡ് : ഹരിതകേരളം മിഷന് മൂന്നാം വാര്ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ' ഇനി ഞാന് ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ഹൊസബെട്ടു കൊപ്പള കുണ്ടുകൊളാകെ തോട് ശുദ്ധീകരിച്ചു.ശുചീകരണ യജ്ഞം കുണ്ടുകൊളാകെ തോട് പരിസരത്ത് സിനിമാ താരം രൂപശ്രീ വോര്ക്കാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല് അസീസ് അധ്യക്ഷനായി.സമൃദ്ധമായ ജലപ്രവാഹമുണ്ടായിരുന്ന കുണ്ടുകൊളാകെ തോട് നിലവില് മാലിന്യങ്ങളും മറ്റും നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്.സമീപ പ്രദേശങ്ങളിലെ കര്ഷകര്ക്ക് ഏറെ ആശ്വാസമായിരുന്നു ഈ തോട് ഇപ്പോള് ദുര്ഗന്ധപൂരിതമാണ്.രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗത്താണ് ശുചീകരണപ്രവര്ത്തനങ്ങള് നടത്തുന്നത്.മഞ്ചേശ്വരം പഞ്ചായത്തിന്റെ നേതൃത്വത്തില് തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരണത്തിന് നേതൃത്വം നല്കുന്നത്.രാവിലെ പഞ്ചായത്ത് കാര്യാലയത്തില് നിന്നും 16,18 വാര്ഡുകളിലായി കിടക്കുന്ന തോടിന്റെ പരിസരത്തേക്ക് വിളംബരയാത്ര സംഘടിപ്പിച്ചു.ഹരിതകേരളം മിഷന് ജില്ലാ കോഡിനേറ്റര് എം പി സുബ്രഹ്മണ്യന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ എം കെ അബ്ദുല് റഹ്മാന് ഹാജി, ജനപ്രതിനിധികള്, പഞ്ചായത്ത് സെക്രട്ടറി എന് ബി അഷ്റഫ് തുടങ്ങിയവര് സംസാരിച്ചു.പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും ഗോവയില് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് പ്രമോദ് സാവന്ത് ### Headline : ഇനി ഞാന് ഒഴുകട്ടെ' : ഹൊസബെട്ടു കുണ്ടുകൊളാകെ തോടില് ഇനി തെളിനീരൊഴുകും
484
ദില്ലി: 24കാരിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി.സൗത്ത് ദില്ലിയിലെ മാൽവിയ നഗറിലാണ് സംഭവം.പിങ്കി എന്ന യുവതിയേയാണ് കാമുകൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ തയാറാകാത്തതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു.പിങ്കിയെ കൊലപ്പെടുത്തിയ ശേഷം സ്വന്തം കഴുത്തും മുറിച്ചു.സംഭവം ഇങ്ങനെ: രാഹുൽ ഗാന്ധിയുടെ ഒറ്റ വാചകം; 2 ദിവസത്തിനിടെ കോൺഗ്രസിൽ രാജി സമർപ്പിച്ചത് 140 നേതാക്കൾ 19ാം വയസിലാണ് പിങ്കി വിവാഹിതയാവുന്നത്.ഒരു വർഷത്തിനുള്ളിൽ ആദ്യ മകൻ ജനിച്ചു.ഇതിന് പിന്നാലെ പിങ്കിലും ഭർത്താവും തമ്മിൽ ചില അസ്വാരസ്യങ്ങൾ തുടങ്ങി.ഭർത്താവിന്റെ ജോലിത്തിരക്കുകളായിരുന്നു വഴക്കിന് പ്രധാന കാരണം.ഇതിനിടെ പിങ്കി സ്വന്തമായി ഒരു ബ്യൂട്ടി പാർലറും ആരംഭിച്ചു.വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളിൽ ദുഖിതയായിരുന്ന പിങ്കിയുടെ ജീവിതത്തിലേക്ക് കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് സണ്ണി എന്ന 26കാരൻ കടന്നു വരുന്നത്.സൗഹൃദം പ്രണയത്തിന് വഴിമാറി.ഇരുവരും ഒരുമിച്ച് പുറത്ത് പോകുന്നതും സമയം ചെലവഴിക്കുന്നതും പതിവായി.ഇതിനിടെ രഹസ്യബന്ധത്തിൽ കുറ്റബോധം തോന്നിതുടങ്ങിയ പിങ്കി സണ്ണിയെ ഒഴിവാക്കാൻ ശ്രമിച്ചു.എന്നാൽ ഇത് അംഗീകരിക്കാൻ സണ്ണി തയാറായില്ല.തുടർന്ന് സണ്ണി പിങ്കിയെ ശല്യപ്പെടുത്താൻ തുടങ്ങി.ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ച് തന്റെയൊപ്പം വരണമെന്ന സണ്ണിയുടെ ആവശ്യം പിങ്കി നിരസിച്ചു.എന്നാൽ സണ്ണി നിരന്തരം പിങ്കിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വിവാഹമോചനം നേടാൻ ആവശ്യപ്പെടുകയും ചെയ്തു.ഇതോടെ ഇനിയും ശല്യപ്പെടുത്തിയാൽ പോലീസിൽ പരാതി നൽകുമെന്ന് പിങ്കി ഭീഷണി മുഴക്കി.ഇതോടെ വെള്ളിയാഴ്ച രാവിലെ സണ്ണി പിങ്കിയുടെ വീട്ടിലെത്തി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു.പിങ്കി നിരസിച്ചതോടെ ഇയാൾ യുവതിയെ കൈയ്യിൽ കരുതിയ കത്തികൊണ്ട് വയറിലും നെഞ്ചിലും ആഞ്ഞ് കുത്തുകയായിരുന്നു.പിങ്കി മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ സ്വന്തം കഴുത്ത് മുറിച്ച ശേഷം പിങ്കിയുടെ അരികിൽ കിടന്നു.വീട്ടുടമസ്ഥന്റെ ഭാര്യയാണ് ആദ്യം ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിങ്കി മരിച്ചിരുന്നു.സണ്ണിയുടെ നില ഗുരുതരമായി തുടരുകയാണ്.പിങ്കിയും ഞാനും പ്രണയത്തിലാണ്, ഞങ്ങൾ ജീവനൊടുക്കുന്നു എന്നെഴുതിയ ഒരു ആത്മഹത്യാ കുറിപ്പും സണ്ണിയുടെ പോക്കറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്
ഭർത്താവിനെ ഉപേക്ഷിക്കാത്തതിന് 24കാരിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി; സ്വയം കഴുത്ത് മുറിച്ചു
https://malayalam.oneindia.com/news/india/man-killed-lover-for-not-leaving-husband-in-south-dilli-228643.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: 24കാരിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി.സൗത്ത് ദില്ലിയിലെ മാൽവിയ നഗറിലാണ് സംഭവം.പിങ്കി എന്ന യുവതിയേയാണ് കാമുകൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ തയാറാകാത്തതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു.പിങ്കിയെ കൊലപ്പെടുത്തിയ ശേഷം സ്വന്തം കഴുത്തും മുറിച്ചു.സംഭവം ഇങ്ങനെ: രാഹുൽ ഗാന്ധിയുടെ ഒറ്റ വാചകം; 2 ദിവസത്തിനിടെ കോൺഗ്രസിൽ രാജി സമർപ്പിച്ചത് 140 നേതാക്കൾ 19ാം വയസിലാണ് പിങ്കി വിവാഹിതയാവുന്നത്.ഒരു വർഷത്തിനുള്ളിൽ ആദ്യ മകൻ ജനിച്ചു.ഇതിന് പിന്നാലെ പിങ്കിലും ഭർത്താവും തമ്മിൽ ചില അസ്വാരസ്യങ്ങൾ തുടങ്ങി.ഭർത്താവിന്റെ ജോലിത്തിരക്കുകളായിരുന്നു വഴക്കിന് പ്രധാന കാരണം.ഇതിനിടെ പിങ്കി സ്വന്തമായി ഒരു ബ്യൂട്ടി പാർലറും ആരംഭിച്ചു.വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളിൽ ദുഖിതയായിരുന്ന പിങ്കിയുടെ ജീവിതത്തിലേക്ക് കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് സണ്ണി എന്ന 26കാരൻ കടന്നു വരുന്നത്.സൗഹൃദം പ്രണയത്തിന് വഴിമാറി.ഇരുവരും ഒരുമിച്ച് പുറത്ത് പോകുന്നതും സമയം ചെലവഴിക്കുന്നതും പതിവായി.ഇതിനിടെ രഹസ്യബന്ധത്തിൽ കുറ്റബോധം തോന്നിതുടങ്ങിയ പിങ്കി സണ്ണിയെ ഒഴിവാക്കാൻ ശ്രമിച്ചു.എന്നാൽ ഇത് അംഗീകരിക്കാൻ സണ്ണി തയാറായില്ല.തുടർന്ന് സണ്ണി പിങ്കിയെ ശല്യപ്പെടുത്താൻ തുടങ്ങി.ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ച് തന്റെയൊപ്പം വരണമെന്ന സണ്ണിയുടെ ആവശ്യം പിങ്കി നിരസിച്ചു.എന്നാൽ സണ്ണി നിരന്തരം പിങ്കിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വിവാഹമോചനം നേടാൻ ആവശ്യപ്പെടുകയും ചെയ്തു.ഇതോടെ ഇനിയും ശല്യപ്പെടുത്തിയാൽ പോലീസിൽ പരാതി നൽകുമെന്ന് പിങ്കി ഭീഷണി മുഴക്കി.ഇതോടെ വെള്ളിയാഴ്ച രാവിലെ സണ്ണി പിങ്കിയുടെ വീട്ടിലെത്തി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു.പിങ്കി നിരസിച്ചതോടെ ഇയാൾ യുവതിയെ കൈയ്യിൽ കരുതിയ കത്തികൊണ്ട് വയറിലും നെഞ്ചിലും ആഞ്ഞ് കുത്തുകയായിരുന്നു.പിങ്കി മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ സ്വന്തം കഴുത്ത് മുറിച്ച ശേഷം പിങ്കിയുടെ അരികിൽ കിടന്നു.വീട്ടുടമസ്ഥന്റെ ഭാര്യയാണ് ആദ്യം ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിങ്കി മരിച്ചിരുന്നു.സണ്ണിയുടെ നില ഗുരുതരമായി തുടരുകയാണ്.പിങ്കിയും ഞാനും പ്രണയത്തിലാണ്, ഞങ്ങൾ ജീവനൊടുക്കുന്നു എന്നെഴുതിയ ഒരു ആത്മഹത്യാ കുറിപ്പും സണ്ണിയുടെ പോക്കറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട് ### Headline : ഭർത്താവിനെ ഉപേക്ഷിക്കാത്തതിന് 24കാരിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തി; സ്വയം കഴുത്ത് മുറിച്ചു
485
തൃശൂർ : സാക്ഷരതയുടെ നിറവിൽ പ്രതീക്ഷകൾ കൈവിടാതെ 'ഹോപ്പ്' പദ്ധതിയുമായി കേരള പൊലീസ്.ഹൈസ്കൂൾ തലത്തിൽ പാതി വഴിയിൽ പഠനം നിർത്തിയ കുട്ടികളെ കണ്ടെത്തി അവർക്ക് ഹോപ്പിലൂടെ ഭാഷാപരിജ്ഞാനത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനും അനുയോജ്യമായ വിധത്തിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം.ഹോപ്പ് ലേണിംഗ് സെന്ററുകൾ തൃശ്ശൂർ സിറ്റി ആൻഡ് റൂറൽ ആണ് പ്രവർത്തിക്കുന്നത്.സംസ്ഥാന സർക്കാരിന്റെയും യൂണിസെഫിന്റെയും സഹായത്തോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമപദ്ധതിയാണ് ഹോപ്പ്.'ഹെൽപ്പിംഗ് അതേർസ് ടു പ്രൊമോട്ട് എഡ്യുക്കേഷൻ' എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കുറ്റകൃത്യങ്ങളിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം.ഹൈസ്കൂൾ തലത്തിൽ പഠനം നിർത്തിയത് കൂടാതെ 14 നും 18 നും ഇടയിൽ പ്രായമുള്ള 10-ാം ക്ലാസ്സ് പരീക്ഷയിൽ പരാജയപ്പെട്ടവരെ വിദഗ്ദ പരിശീലനത്തിലൂടെ പരീക്ഷയിൽ വിജയിക്കാൻ പ്രാപ്തരാക്കുകയാണ് ഹോപ്പ് ലേർണിംഗ് സെന്ററുകൾ.2017-18 വർഷത്തിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നിങ്ങനെ നാല് ജില്ലകളിലായി പഠനം നിർത്തിയ 140 കുട്ടികളെ കണ്ടെത്തി വിവിധ ഇടപെടലുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പരിശീലനം നൽകി 115 കുട്ടികൾ എസ്.എസ്.എൽ.സി.പരീക്ഷ പാസായി.ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടി.ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പദ്ധതി വിപുലീകരിക്കുന്നതിനുള്ളള നടപടി സ്വീകരിച്ചത്.കുട്ടികളിൽ ഭാഷാ പരിജ്ഞാനം ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം ഗാർഹികവും സാമൂഹികവുമായ ഉത്തരവാദിത്വം ഉറപ്പു വരുത്തുകയും കൗമാര കുറ്റകൃത്യങ്ങൾ, ലഹരിയുടെ ഉപയോഗം തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.ഡൽഹിയിൽ ബിജെപിക്ക് തിരിച്ചടി; കേന്ദ്രമന്ത്രിക്കും എം.പിക്കും പ്രചാരണ വിലക്ക്
സാക്ഷരതയുടെ നിറവിൽ 'ഹോപ്പു'മായി കേരളാ പൊലീസ്
https://www.malayalamexpress.in/archives/1039486/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ : സാക്ഷരതയുടെ നിറവിൽ പ്രതീക്ഷകൾ കൈവിടാതെ 'ഹോപ്പ്' പദ്ധതിയുമായി കേരള പൊലീസ്.ഹൈസ്കൂൾ തലത്തിൽ പാതി വഴിയിൽ പഠനം നിർത്തിയ കുട്ടികളെ കണ്ടെത്തി അവർക്ക് ഹോപ്പിലൂടെ ഭാഷാപരിജ്ഞാനത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനും അനുയോജ്യമായ വിധത്തിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം.ഹോപ്പ് ലേണിംഗ് സെന്ററുകൾ തൃശ്ശൂർ സിറ്റി ആൻഡ് റൂറൽ ആണ് പ്രവർത്തിക്കുന്നത്.സംസ്ഥാന സർക്കാരിന്റെയും യൂണിസെഫിന്റെയും സഹായത്തോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമപദ്ധതിയാണ് ഹോപ്പ്.'ഹെൽപ്പിംഗ് അതേർസ് ടു പ്രൊമോട്ട് എഡ്യുക്കേഷൻ' എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കുറ്റകൃത്യങ്ങളിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം.ഹൈസ്കൂൾ തലത്തിൽ പഠനം നിർത്തിയത് കൂടാതെ 14 നും 18 നും ഇടയിൽ പ്രായമുള്ള 10-ാം ക്ലാസ്സ് പരീക്ഷയിൽ പരാജയപ്പെട്ടവരെ വിദഗ്ദ പരിശീലനത്തിലൂടെ പരീക്ഷയിൽ വിജയിക്കാൻ പ്രാപ്തരാക്കുകയാണ് ഹോപ്പ് ലേർണിംഗ് സെന്ററുകൾ.2017-18 വർഷത്തിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നിങ്ങനെ നാല് ജില്ലകളിലായി പഠനം നിർത്തിയ 140 കുട്ടികളെ കണ്ടെത്തി വിവിധ ഇടപെടലുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പരിശീലനം നൽകി 115 കുട്ടികൾ എസ്.എസ്.എൽ.സി.പരീക്ഷ പാസായി.ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടി.ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പദ്ധതി വിപുലീകരിക്കുന്നതിനുള്ളള നടപടി സ്വീകരിച്ചത്.കുട്ടികളിൽ ഭാഷാ പരിജ്ഞാനം ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം ഗാർഹികവും സാമൂഹികവുമായ ഉത്തരവാദിത്വം ഉറപ്പു വരുത്തുകയും കൗമാര കുറ്റകൃത്യങ്ങൾ, ലഹരിയുടെ ഉപയോഗം തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.ഡൽഹിയിൽ ബിജെപിക്ക് തിരിച്ചടി; കേന്ദ്രമന്ത്രിക്കും എം.പിക്കും പ്രചാരണ വിലക്ക് ### Headline : സാക്ഷരതയുടെ നിറവിൽ 'ഹോപ്പു'മായി കേരളാ പൊലീസ്
486
സിപ്പി പളളിപ്പുറം സിപ്പി പളളിപ്പുറം 0 0 1943 മെയ് 18 ന് എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു.1966-മുതൽ പളളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ.കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച് തൂലിക ചലിപ്പിച്ച് അവരെ വിസ്മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ.ഇതിനകം അമ്പത്തിയഞ്ച് ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1985-ൽ 'ചെണ്ട' എന്ന കൃതിക്ക് ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ് ലഭിച്ചു.പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക് നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ് പ്രധാന കൃതികൾ.ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്.വിലാസം ഃ പളളിപ്പോർട്ട് പി.ഒ, കൊച്ചി- 683515.സിപ്പി പളളിപ്പുറം - 17, 2011 കമ്പക്കാരുടെ കമ്പം കാണാ- നമ്പതുകുട്ടിക- ളമ്പലമുറ്റ- ത്തിമ്പത്തോടെയിരിപ്പതു കണ്ടോ
പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
http://www.puzha.com/blog/author/sippi_pallipuram/page/4/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സിപ്പി പളളിപ്പുറം സിപ്പി പളളിപ്പുറം 0 0 1943 മെയ് 18 ന് എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു.1966-മുതൽ പളളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ.കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച് തൂലിക ചലിപ്പിച്ച് അവരെ വിസ്മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ.ഇതിനകം അമ്പത്തിയഞ്ച് ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1985-ൽ 'ചെണ്ട' എന്ന കൃതിക്ക് ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ് ലഭിച്ചു.പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക് നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ് പ്രധാന കൃതികൾ.ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്.വിലാസം ഃ പളളിപ്പോർട്ട് പി.ഒ, കൊച്ചി- 683515.സിപ്പി പളളിപ്പുറം - 17, 2011 കമ്പക്കാരുടെ കമ്പം കാണാ- നമ്പതുകുട്ടിക- ളമ്പലമുറ്റ- ത്തിമ്പത്തോടെയിരിപ്പതു കണ്ടോ ### Headline : പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
487
തിരുവനന്തപുരം: മഴക്കെടുതി ഓണാഘോഷങ്ങളെ ബാധിക്കാതിരിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ.അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി.സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്, വിഎഫ്പിസികെ തുടങ്ങിയവകളുടെ ഓണച്ചന്തകൾ വഴി കുറഞ്ഞ നിരക്കിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ലഭിക്കും.സെപ്തംബർ ഒന്നു മുതലാണ് മേളകൾ തുടങ്ങുന്നത്.സപ്ലൈകോ ഓണച്ചന്തകളിൽ ഹാൻടെക്സ്, ഹാൻവീവ്, മത്സ്യഫെഡ്, മീറ്റ്പ്രൊഡക്ട് ഓഫ് ഇന്ത്യ, കയർഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, വനിതാ വികസന കോർപറേഷൻ സ്റ്റാളുകളും ഉണ്ടാവും.കൃഷിവകുപ്പിന്റെയും ഹോർട്ടികോർപിന്റെയും ആഭിമുഖ്യത്തിൽ 2000 ഓണച്ചന്തകൾ ഒരുക്കാനാണ് തീരുമാനം.കൃഷിവകുപ്പ്- 1350, ഹോർട്ടികോർപ്- 450, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ- 200 എന്നിങ്ങനെയാണ് ചന്തകൾ തുടങ്ങുക.കർഷകർക്ക് 10 ശതമാനം കൂടുതൽ വില നൽകി പച്ചക്കറികൾ ശേഖരിച്ച് പൊതുജനങ്ങൾക്ക് 10 മുതൽ 20 ശതമാനംവരെ കുറഞ്ഞ നിരക്കില് ലഭ്യമാക്കും.കൺസ്യൂമർഫെഡിന്റെ ഓണം സഹകരണ വിപണികൾ സെപ്തംബർ ഒന്നിന് ആരംഭിക്കും.200 ത്രിവേണി മാർക്കറ്റും 3300 സഹകരണ സംഘവും ഉൾപ്പടെ 3500 വിപണികളാണ് പ്രവർത്തിക്കുക.പൊതുവിപണിയിലുള്ളതിനെക്കാൾ പകുതിയോളം വില കുറച്ച് 13 ഇനം സബ്സിഡി സാധനങ്ങൾ ലഭിക്കും.സഹകരണ മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധ ബ്രാൻഡുകളും കേരഫെഡിന്റെ വെളിച്ചെണ്ണയും ലഭിക്കും.10 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ടാകും.14 ജില്ലാകേന്ദ്രങ്ങളിലും സപ്ലൈകോ ഓണം ഫെയറുകൾ പ്രവർത്തിക്കും.സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ജില്ലാ ആസ്ഥാനങ്ങളിൽ സെപ്തംബർ രണ്ടുമുതൽ 10 വരെയാണ് ഫെയർ.എല്ലാ നിയോജകമണ്ഡലത്തിലും ഒരു ഓണം ഫെയർ ഉണ്ടാവും.താലൂക്ക് കേന്ദ്രങ്ങളിൽ പ്രത്യേകമായോ സപ്ലൈകോ വിൽപ്പനശാലയോട് ചേർന്നോ മേള ഉണ്ടാവും.ജില്ലാ/താലൂക്കുതല ഫെയറിൽ പച്ചക്കറികളും ലഭിക്കും.സപ്ലൈകോ വില്പനശാല ഇല്ലാത്ത 21 പഞ്ചായത്തുകളിൽ സ്പെഷ്യൽ മിനി ഫെയറും ഒറ്റപ്പെട്ട ആദിവാസി മേഖലകളിൽ മൊബൈൽ മാവേലി വിപണിയും എത്തും
മഴക്കെടുതി ഓണാഘോഷങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ നടപടി; ഓണച്ചന്തകൾ വഴി സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കും
https://www.malayalamexpress.in/archives/777219/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: മഴക്കെടുതി ഓണാഘോഷങ്ങളെ ബാധിക്കാതിരിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ.അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി.സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്, വിഎഫ്പിസികെ തുടങ്ങിയവകളുടെ ഓണച്ചന്തകൾ വഴി കുറഞ്ഞ നിരക്കിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ലഭിക്കും.സെപ്തംബർ ഒന്നു മുതലാണ് മേളകൾ തുടങ്ങുന്നത്.സപ്ലൈകോ ഓണച്ചന്തകളിൽ ഹാൻടെക്സ്, ഹാൻവീവ്, മത്സ്യഫെഡ്, മീറ്റ്പ്രൊഡക്ട് ഓഫ് ഇന്ത്യ, കയർഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, വനിതാ വികസന കോർപറേഷൻ സ്റ്റാളുകളും ഉണ്ടാവും.കൃഷിവകുപ്പിന്റെയും ഹോർട്ടികോർപിന്റെയും ആഭിമുഖ്യത്തിൽ 2000 ഓണച്ചന്തകൾ ഒരുക്കാനാണ് തീരുമാനം.കൃഷിവകുപ്പ്- 1350, ഹോർട്ടികോർപ്- 450, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ- 200 എന്നിങ്ങനെയാണ് ചന്തകൾ തുടങ്ങുക.കർഷകർക്ക് 10 ശതമാനം കൂടുതൽ വില നൽകി പച്ചക്കറികൾ ശേഖരിച്ച് പൊതുജനങ്ങൾക്ക് 10 മുതൽ 20 ശതമാനംവരെ കുറഞ്ഞ നിരക്കില് ലഭ്യമാക്കും.കൺസ്യൂമർഫെഡിന്റെ ഓണം സഹകരണ വിപണികൾ സെപ്തംബർ ഒന്നിന് ആരംഭിക്കും.200 ത്രിവേണി മാർക്കറ്റും 3300 സഹകരണ സംഘവും ഉൾപ്പടെ 3500 വിപണികളാണ് പ്രവർത്തിക്കുക.പൊതുവിപണിയിലുള്ളതിനെക്കാൾ പകുതിയോളം വില കുറച്ച് 13 ഇനം സബ്സിഡി സാധനങ്ങൾ ലഭിക്കും.സഹകരണ മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധ ബ്രാൻഡുകളും കേരഫെഡിന്റെ വെളിച്ചെണ്ണയും ലഭിക്കും.10 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ടാകും.14 ജില്ലാകേന്ദ്രങ്ങളിലും സപ്ലൈകോ ഓണം ഫെയറുകൾ പ്രവർത്തിക്കും.സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ജില്ലാ ആസ്ഥാനങ്ങളിൽ സെപ്തംബർ രണ്ടുമുതൽ 10 വരെയാണ് ഫെയർ.എല്ലാ നിയോജകമണ്ഡലത്തിലും ഒരു ഓണം ഫെയർ ഉണ്ടാവും.താലൂക്ക് കേന്ദ്രങ്ങളിൽ പ്രത്യേകമായോ സപ്ലൈകോ വിൽപ്പനശാലയോട് ചേർന്നോ മേള ഉണ്ടാവും.ജില്ലാ/താലൂക്കുതല ഫെയറിൽ പച്ചക്കറികളും ലഭിക്കും.സപ്ലൈകോ വില്പനശാല ഇല്ലാത്ത 21 പഞ്ചായത്തുകളിൽ സ്പെഷ്യൽ മിനി ഫെയറും ഒറ്റപ്പെട്ട ആദിവാസി മേഖലകളിൽ മൊബൈൽ മാവേലി വിപണിയും എത്തും ### Headline : മഴക്കെടുതി ഓണാഘോഷങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ നടപടി; ഓണച്ചന്തകൾ വഴി സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കും
488
മാലിയിലെ പ്രമുഖ മള്ട്ടി സ്പെഷാലിറ്റി ടെര്ഷ്യറി കെയര് ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ്വൈഫ്, മെഡിക്കല് ടെക്നീഷ്യന് എന്നീ ഒഴിവുകളിലേക്ക് നോര്ക്ക റൂട്ട്സ് മുഖേന അപേക്ഷകള് ക്ഷണിച്ചു.ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വര്ഷത്തെ പ്രവര്ത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കല് ടെക്നീഷ്യന്മാരേയുമാണ് തെരഞ്ഞെടുക്കുന്നത്.22നും 30നും ഇടയില് പ്രായമുള്ള വനിതകള്ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്ഷത്തെ ലേബര് റൂം പ്രവര്ത്തി പരിചയമുള്ള വനിത നഴ്സുമാര്ക്കാണ് അവസരമുള്ളത്.നഴ്സുമാര്ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യന്മാര്ക്ക് 1000 യു എസ് ഡോളര് മുതല് 1200 യു എസ് ഡോളര് വരെയും (ഏകദേശം 70,000 രൂപ മുതല് 85,000 രൂപ വരെ) ലഭിക്കും.താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്രാ സൗകര്യം, വിസ, വിമാന ടിക്കറ്റ്, മെഡിക്കല് ഇന്ഷുറന്സ് എന്നിവ സൗജന്യമാണ്.ഇതാദ്യമായിട്ടാണ് നോര്ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാര്ത്ഥികളെ തെരഞ്ഞെടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോര്ക്ക റൂട്ട്സ് കരാറില് ഒപ്പ് വച്ചു.താത്പര്യമുള്ള ഉദ്ദ്യോഗാര്ഥികള് ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോര്ട്ടിന്റെയും, യോഗ്യത, തൊഴില് പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെയും പകര്പ്പുകള് സഹിതം ിീൃസമ.ാമഹറശ്ല@െഴാമശഹ.രീാ എന്ന ഇ-മെയില് വിലാസത്തില് അയയ്ക്കണമെന്ന് നോര്ക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു.വിശദവിവരങ്ങള് ംംം.ിീൃസമൃീീെേ.ീൃഴ എന്ന വെബ് സൈറ്റിലും ടോള് ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില് നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള് സേവനം) ലഭിക്കും.അപേക്ഷ സമര്പ്പിക്കേണ്ട അവസാന തീയതി നവംബര് 23.ശബരിമല വിധിയില് ശുഭപ്രതീക്ഷ; എല്ലാവരും സംയമനം പാലിക്കണം: ദേവസ്വം ബോര്ഡ് പ്രസിഡന്റ്
മാലിയിലേക്ക് നോര്ക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്
https://timeskerala.com/archives/118937
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മാലിയിലെ പ്രമുഖ മള്ട്ടി സ്പെഷാലിറ്റി ടെര്ഷ്യറി കെയര് ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ്വൈഫ്, മെഡിക്കല് ടെക്നീഷ്യന് എന്നീ ഒഴിവുകളിലേക്ക് നോര്ക്ക റൂട്ട്സ് മുഖേന അപേക്ഷകള് ക്ഷണിച്ചു.ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വര്ഷത്തെ പ്രവര്ത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കല് ടെക്നീഷ്യന്മാരേയുമാണ് തെരഞ്ഞെടുക്കുന്നത്.22നും 30നും ഇടയില് പ്രായമുള്ള വനിതകള്ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്ഷത്തെ ലേബര് റൂം പ്രവര്ത്തി പരിചയമുള്ള വനിത നഴ്സുമാര്ക്കാണ് അവസരമുള്ളത്.നഴ്സുമാര്ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യന്മാര്ക്ക് 1000 യു എസ് ഡോളര് മുതല് 1200 യു എസ് ഡോളര് വരെയും (ഏകദേശം 70,000 രൂപ മുതല് 85,000 രൂപ വരെ) ലഭിക്കും.താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്രാ സൗകര്യം, വിസ, വിമാന ടിക്കറ്റ്, മെഡിക്കല് ഇന്ഷുറന്സ് എന്നിവ സൗജന്യമാണ്.ഇതാദ്യമായിട്ടാണ് നോര്ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാര്ത്ഥികളെ തെരഞ്ഞെടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോര്ക്ക റൂട്ട്സ് കരാറില് ഒപ്പ് വച്ചു.താത്പര്യമുള്ള ഉദ്ദ്യോഗാര്ഥികള് ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോര്ട്ടിന്റെയും, യോഗ്യത, തൊഴില് പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെയും പകര്പ്പുകള് സഹിതം ിീൃസമ.ാമഹറശ്ല@െഴാമശഹ.രീാ എന്ന ഇ-മെയില് വിലാസത്തില് അയയ്ക്കണമെന്ന് നോര്ക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു.വിശദവിവരങ്ങള് ംംം.ിീൃസമൃീീെേ.ീൃഴ എന്ന വെബ് സൈറ്റിലും ടോള് ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില് നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള് സേവനം) ലഭിക്കും.അപേക്ഷ സമര്പ്പിക്കേണ്ട അവസാന തീയതി നവംബര് 23.ശബരിമല വിധിയില് ശുഭപ്രതീക്ഷ; എല്ലാവരും സംയമനം പാലിക്കണം: ദേവസ്വം ബോര്ഡ് പ്രസിഡന്റ് ### Headline : മാലിയിലേക്ക് നോര്ക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്
489
അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷയെഴുതാം; അനുമതി നൽകി കണ്ണൂർ സർവ്വകലാശാല 17, 2020, 19:14 മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചില്ലേ, അത് തന്നെ തെളിവ്! അലനേയും താഹയേയും പുറത്താക്കിയെന്ന് കോടിയേരി 16, 2020, 13:38 ഭരണകൂടത്തിന്റെ വെടിയുണ്ടകള് സിഎഎ പ്രതിഷേധത്തെ ഇല്ലാതാക്കില്ല...ബിജെപിക്കെതിരെ ചന്ദ്രശേഖര് ആസാദ് 7, 2020, 20:25 ചന്ദ്രശേഖര് ആസാദിന്റെ പരിപാടിക്ക് ഫാറൂഖ് കോളേജ് അനുമതി നിഷേധിച്ചു, പ്രതിഷേധം ശക്തം!! 7, 2020, 15:15 ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ..അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രിയെ കൊട്ടി വിടി ബൽറാം! 5, 2020, 18:58 കൊറോണ വൈറസ്: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക അതിർത്തിയിൽ പരിശോധന, ചെക്ക്പോസ്റ്റുകളിൽ മെഡിക്കൽ സംഘം 4, 2020, 16:57 "നിയമസഭയിൽ സംസാരിച്ചത് മോദിയാണോ?" പിണറായിയെ പരിഹസിച്ച് രമേശ് ചെന്നിത്തല! 4, 2020, 16:07 പന്തീരങ്കാവ് കേസ്; 'മക്കള് കേസില്പ്പെട്ടാല് മാതാപിതാക്കള്ക്ക് ആശങ്കയുണ്ടാകും': പിണറായി വിജയൻ 4, 2020, 12:12 കേരളത്തിൽ ജാതി വിവേചനം...സഹപ്രവര്ത്തകനില്നിന്ന് ജാതി അധിക്ഷേപം, പഞ്ചായത്ത് മെമ്പർ രാജിവെച്ചു! 3, 2020, 17:06 കാഴ്ചവൈകല്യമുള്ള വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്ഷം തടവ്, സംഭവം കോഴിക്കോട് 30, 2020, 17:09 അവർ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് അങ്ങ് ചിരിക്കുന്ന ദൃശ്യം! എന്ത് തെളിവാണുളളത്? തുറന്ന കത്ത് 28, 2020, 18:27 സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്, ട്രോളി ജയശങ്കർ 24, 2020, 09:50 അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന് 23, 2020, 14:40 പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ: അലന്റെയും താഹയുടേയും വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കും 21, 2020, 00:52 രക്ഷപ്പെട്ട മാവോയിസ്റ്റ് അലന്റെ മുറിയില് താമസിച്ചു; സബിതയ്ക്ക് മറുപടിയുമായി പി ജയരാജന്
കോഴിക്കോട്: Latest കോഴിക്കോട്
https://malayalam.oneindia.com/topic/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷയെഴുതാം; അനുമതി നൽകി കണ്ണൂർ സർവ്വകലാശാല 17, 2020, 19:14 മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചില്ലേ, അത് തന്നെ തെളിവ്! അലനേയും താഹയേയും പുറത്താക്കിയെന്ന് കോടിയേരി 16, 2020, 13:38 ഭരണകൂടത്തിന്റെ വെടിയുണ്ടകള് സിഎഎ പ്രതിഷേധത്തെ ഇല്ലാതാക്കില്ല...ബിജെപിക്കെതിരെ ചന്ദ്രശേഖര് ആസാദ് 7, 2020, 20:25 ചന്ദ്രശേഖര് ആസാദിന്റെ പരിപാടിക്ക് ഫാറൂഖ് കോളേജ് അനുമതി നിഷേധിച്ചു, പ്രതിഷേധം ശക്തം!! 7, 2020, 15:15 ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ..അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രിയെ കൊട്ടി വിടി ബൽറാം! 5, 2020, 18:58 കൊറോണ വൈറസ്: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക അതിർത്തിയിൽ പരിശോധന, ചെക്ക്പോസ്റ്റുകളിൽ മെഡിക്കൽ സംഘം 4, 2020, 16:57 "നിയമസഭയിൽ സംസാരിച്ചത് മോദിയാണോ?" പിണറായിയെ പരിഹസിച്ച് രമേശ് ചെന്നിത്തല! 4, 2020, 16:07 പന്തീരങ്കാവ് കേസ്; 'മക്കള് കേസില്പ്പെട്ടാല് മാതാപിതാക്കള്ക്ക് ആശങ്കയുണ്ടാകും': പിണറായി വിജയൻ 4, 2020, 12:12 കേരളത്തിൽ ജാതി വിവേചനം...സഹപ്രവര്ത്തകനില്നിന്ന് ജാതി അധിക്ഷേപം, പഞ്ചായത്ത് മെമ്പർ രാജിവെച്ചു! 3, 2020, 17:06 കാഴ്ചവൈകല്യമുള്ള വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്ഷം തടവ്, സംഭവം കോഴിക്കോട് 30, 2020, 17:09 അവർ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് അങ്ങ് ചിരിക്കുന്ന ദൃശ്യം! എന്ത് തെളിവാണുളളത്? തുറന്ന കത്ത് 28, 2020, 18:27 സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്, ട്രോളി ജയശങ്കർ 24, 2020, 09:50 അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന് 23, 2020, 14:40 പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ: അലന്റെയും താഹയുടേയും വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കും 21, 2020, 00:52 രക്ഷപ്പെട്ട മാവോയിസ്റ്റ് അലന്റെ മുറിയില് താമസിച്ചു; സബിതയ്ക്ക് മറുപടിയുമായി പി ജയരാജന് ### Headline : കോഴിക്കോട്: Latest കോഴിക്കോട്
490
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.ഷീലു എബ്രഹാമിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.ഡോക്ടർ ദിവ്യ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങൾ.ഐടി ഫീല്ഡില് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജയൻ നടുവത്താഴത്ത്, ഡോ.രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്.ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്.വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത്.സംരംഭകര്ക്കായി സര്ക്കാര് ഒരുക്കിയിരിക്കുന്നത് നൂറോളം പദ്ധതികള്; മന്ത്രി ഇ.പി.ജയരാജന്
അൽ മല്ലുവിൽ ഡോക്ടർ ദിവ്യ ആയി ഷീലു എബ്രഹാം എത്തുന്നു
https://www.malayalamexpress.in/archives/1007942/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.ഷീലു എബ്രഹാമിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.ഡോക്ടർ ദിവ്യ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങൾ.ഐടി ഫീല്ഡില് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജയൻ നടുവത്താഴത്ത്, ഡോ.രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്.ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്.വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത്.സംരംഭകര്ക്കായി സര്ക്കാര് ഒരുക്കിയിരിക്കുന്നത് നൂറോളം പദ്ധതികള്; മന്ത്രി ഇ.പി.ജയരാജന് ### Headline : അൽ മല്ലുവിൽ ഡോക്ടർ ദിവ്യ ആയി ഷീലു എബ്രഹാം എത്തുന്നു
491
അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന പുതിയ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962.ഫൺന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സായാഹ്നവാര്ത്തകളുടെ സംവിധായകൻ അരുൺ ചന്തുവാണ്.എം സ്റ്റാര് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ അനീഷ് മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങള് അഭിനയിക്കുന്നുണ്ട്.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.ഗുരുപ്രസാദ് ഛായാഗ്രഹണവും അരവിന്ദ് മന്മഥൻ ചിത്രസംയോജനവും പ്രശാന്ത് പിള്ള സംഗീതവും ബുസ്സി വസ്ത്രാലങ്കാരവും എം ബാവ കലാസംവിധാനവും നിര്വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂരാണ്.'ലവ് ആക് ഷൻ ഡ്രാമ'യ്ക്കു ശേഷം ഫൺന്റാസ്റ്റിക് ഫിലിംസിന്റേയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്."ഇനിയും പലതും പറയാനുണ്ട്, ഇപ്പോൾ സമയമായിട്ടില്ല, ആളൂര് സാര് വരട്ടെ"; കൂടത്തായി കേസിൽ വെളിപ്പെടുത്തലുമായി ജോളി
സാജൻ ബേക്കറിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി
https://www.malayalamexpress.in/archives/1013837/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന പുതിയ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962.ഫൺന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സായാഹ്നവാര്ത്തകളുടെ സംവിധായകൻ അരുൺ ചന്തുവാണ്.എം സ്റ്റാര് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ അനീഷ് മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങള് അഭിനയിക്കുന്നുണ്ട്.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.ഗുരുപ്രസാദ് ഛായാഗ്രഹണവും അരവിന്ദ് മന്മഥൻ ചിത്രസംയോജനവും പ്രശാന്ത് പിള്ള സംഗീതവും ബുസ്സി വസ്ത്രാലങ്കാരവും എം ബാവ കലാസംവിധാനവും നിര്വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂരാണ്.'ലവ് ആക് ഷൻ ഡ്രാമ'യ്ക്കു ശേഷം ഫൺന്റാസ്റ്റിക് ഫിലിംസിന്റേയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്."ഇനിയും പലതും പറയാനുണ്ട്, ഇപ്പോൾ സമയമായിട്ടില്ല, ആളൂര് സാര് വരട്ടെ"; കൂടത്തായി കേസിൽ വെളിപ്പെടുത്തലുമായി ജോളി ### Headline : സാജൻ ബേക്കറിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി
492
ദില്ലി: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെ തള്ളി സിപിഐ ജനറല് സെക്രട്ടറി ഡി രാജ.മുസ്ലിം തീവ്രവാദികള് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവ് എവിടെയെന്ന് അദ്ദേഹം ചോദിച്ചു.തെളിവുണ്ടെങ്കില് അത് എല്ഡിഎഫ് യോഗത്തില് വെക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.പി മോഹനന്റെ പ്രസ്താവനയില് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം.കേരളത്തിലെ പോലീസ് സ്വന്തം നിലയ്ക്കാണോ പ്രവര്ത്തിക്കുന്നതെന്ന് സര്ക്കാര് വ്യക്തമാക്കം.മാവോയിസം എന്നത് കേവസം ക്രമസമാധാന പ്രശ്നമല്ലെന്നും അതിന് രാഷ്ട്രീയ സാമൂഹിക വഷങ്ങളുണ്ടെന്നും മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തില് ഡി രാജ വ്യക്തമാക്കി.മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളാണെന്ന പി മോഹനന്റെ പ്രസ്താവ വലിയ വിവാദങ്ങള്ക്കായിരുന്നു വഴി വെച്ചത്.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാര്ട്ടി പ്രവര്ത്തകരായ അലന്, താഹ എന്നീ രണ്ട് സിപിഎം പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവര്ക്ക് എതിരേയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കുകയാണ്.'ബിജെപിയുടെ 12 എംഎല്എമാരും എംപിമാരും തങ്ങളെ ബന്ധപ്പെട്ടു'; ജാര്ഖണ്ഡില് പ്രതിപക്ഷം വിജയിക്കുമെന്ന് ഇതിനിടെയാണ് ഇന്നലെ താമരശ്ശേരിയില് കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനത്തില് വെച്ച് പി മോഹനന്റെ വിവാദ പ്രസ്താവനയുണ്ടാകുന്നത്.ഇസ്ലാമിക തീവ്രവാദികളെന്ന് വിളിച്ചത് പോപ്പുലര്ഫ്രണ്ടിനെയാണെന്നായിരുന്നു സംഭവത്തില് പി മോഹനന്റെ വിശദീകരണം
മുസ്ലിം തീവ്രവാദികള് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടോ: വിമര്ശനവുമായി ഡി രാജ
https://malayalam.oneindia.com/news/kerala/d-raja-against-p-mohanan-on-maoist-statement-237195.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെ തള്ളി സിപിഐ ജനറല് സെക്രട്ടറി ഡി രാജ.മുസ്ലിം തീവ്രവാദികള് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവ് എവിടെയെന്ന് അദ്ദേഹം ചോദിച്ചു.തെളിവുണ്ടെങ്കില് അത് എല്ഡിഎഫ് യോഗത്തില് വെക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.പി മോഹനന്റെ പ്രസ്താവനയില് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം.കേരളത്തിലെ പോലീസ് സ്വന്തം നിലയ്ക്കാണോ പ്രവര്ത്തിക്കുന്നതെന്ന് സര്ക്കാര് വ്യക്തമാക്കം.മാവോയിസം എന്നത് കേവസം ക്രമസമാധാന പ്രശ്നമല്ലെന്നും അതിന് രാഷ്ട്രീയ സാമൂഹിക വഷങ്ങളുണ്ടെന്നും മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തില് ഡി രാജ വ്യക്തമാക്കി.മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളാണെന്ന പി മോഹനന്റെ പ്രസ്താവ വലിയ വിവാദങ്ങള്ക്കായിരുന്നു വഴി വെച്ചത്.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാര്ട്ടി പ്രവര്ത്തകരായ അലന്, താഹ എന്നീ രണ്ട് സിപിഎം പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവര്ക്ക് എതിരേയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കുകയാണ്.'ബിജെപിയുടെ 12 എംഎല്എമാരും എംപിമാരും തങ്ങളെ ബന്ധപ്പെട്ടു'; ജാര്ഖണ്ഡില് പ്രതിപക്ഷം വിജയിക്കുമെന്ന് ഇതിനിടെയാണ് ഇന്നലെ താമരശ്ശേരിയില് കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനത്തില് വെച്ച് പി മോഹനന്റെ വിവാദ പ്രസ്താവനയുണ്ടാകുന്നത്.ഇസ്ലാമിക തീവ്രവാദികളെന്ന് വിളിച്ചത് പോപ്പുലര്ഫ്രണ്ടിനെയാണെന്നായിരുന്നു സംഭവത്തില് പി മോഹനന്റെ വിശദീകരണം ### Headline : മുസ്ലിം തീവ്രവാദികള് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടോ: വിമര്ശനവുമായി ഡി രാജ
493
വിഷയം ഹാക്കിങ് ഗൗരി ലങ്കേഷ് കൊലപാതക കേസ്; മുഖ്യ ആസൂത്രകൻ പിടിയിൽ, സനാതന് സനസ്തയുടെ പ്രവർത്തകൻ! 10, 2020, 10:38 15ാം നാള് കഴിഞ്ഞും ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തിരിച്ചെടുക്കാനാവാതെ നട്ടം തിരിഞ്ഞ് ബിജെപി 20, 2019, 16:04 ബിജെപിയെ ട്രോളി കോണ്ഗ്രസ്: നിങ്ങള് ഏറെ നേരമായി ഡൗണാണ്; വേണമെങ്കില് ഞങ്ങള് സഹായിക്കാട്ടോ 7, 2019, 11:34 ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; മോദിയുടെ ചിത്രത്തോടൊപ്പം മോശം പരാമര്ശവും വീഡിയോയും ചേര്ത്തു 5, 2019, 14:01 ദുരൂഹതകള് ബാക്കി നിര്ത്തി മുണ്ടെയുടെ മരണം; ഗൗരി ലങ്കേഷിന്റെ കൊലപാതകം...ഛത്തീസ്ഗഢിലെ ആ മൂന്ന് ജിയോ ജീവനക്കാര്!!! വോട്ടിങ് മെഷീനില് ബിജെപി കുടുങ്ങും? 22, 2019, 12:26 പൂനെയിലെ ബാങ്കില് സെര്വര് ഹാക്കിങ്.....ഹാക്കര്മാര് കൊണ്ടുപോയത് 94 കോടി, വിവരങ്ങള് ചോര്ത്തി 14, 2018, 18:59 സൈബർ ആക്രമണത്തിലൂടെ ഹാക്കർമാർ കവർന്നത് 10 മില്യൺ ഡോളർ! കവർച്ചയിൽ ഞെട്ടിത്തരിച്ച് ബാങ്ക് ഓഫ് ചിലി 13, 2018, 12:51 'ഹാപ്പി ബർത്ത്ഡേ പൂജ'! അഡ്മിഷനും റിസൾട്ടിനും വെബ്സൈറ്റിൽ കയറിയവർ ഞെട്ടി! ഇതെന്ത് ഹാക്കിങ്? 22, 2018, 09:57 സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു! പിന്നിൽ ബ്രസീലിലെ ഹാക്കർമാർ,സൈറ്റിൽ കഞ്ചാവ് ഇലയുടെ ചിത്രം 19, 2018, 14:59 പാകിസ്താനിൽ നിന്ന് കേരളത്തിന് നേരെ വീണ്ടും' ആക്രമണം'! വെബ്സൈറ്റുകൾ തകർത്തു; മല്ലൂസ് തിരിച്ചടിക്കുമോ
ഹാക്കിങ്: Latest ഹാക്കിങ്
https://malayalam.oneindia.com/topic/%E0%B4%B9%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%99%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ഹാക്കിങ് ഗൗരി ലങ്കേഷ് കൊലപാതക കേസ്; മുഖ്യ ആസൂത്രകൻ പിടിയിൽ, സനാതന് സനസ്തയുടെ പ്രവർത്തകൻ! 10, 2020, 10:38 15ാം നാള് കഴിഞ്ഞും ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തിരിച്ചെടുക്കാനാവാതെ നട്ടം തിരിഞ്ഞ് ബിജെപി 20, 2019, 16:04 ബിജെപിയെ ട്രോളി കോണ്ഗ്രസ്: നിങ്ങള് ഏറെ നേരമായി ഡൗണാണ്; വേണമെങ്കില് ഞങ്ങള് സഹായിക്കാട്ടോ 7, 2019, 11:34 ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; മോദിയുടെ ചിത്രത്തോടൊപ്പം മോശം പരാമര്ശവും വീഡിയോയും ചേര്ത്തു 5, 2019, 14:01 ദുരൂഹതകള് ബാക്കി നിര്ത്തി മുണ്ടെയുടെ മരണം; ഗൗരി ലങ്കേഷിന്റെ കൊലപാതകം...ഛത്തീസ്ഗഢിലെ ആ മൂന്ന് ജിയോ ജീവനക്കാര്!!! വോട്ടിങ് മെഷീനില് ബിജെപി കുടുങ്ങും? 22, 2019, 12:26 പൂനെയിലെ ബാങ്കില് സെര്വര് ഹാക്കിങ്.....ഹാക്കര്മാര് കൊണ്ടുപോയത് 94 കോടി, വിവരങ്ങള് ചോര്ത്തി 14, 2018, 18:59 സൈബർ ആക്രമണത്തിലൂടെ ഹാക്കർമാർ കവർന്നത് 10 മില്യൺ ഡോളർ! കവർച്ചയിൽ ഞെട്ടിത്തരിച്ച് ബാങ്ക് ഓഫ് ചിലി 13, 2018, 12:51 'ഹാപ്പി ബർത്ത്ഡേ പൂജ'! അഡ്മിഷനും റിസൾട്ടിനും വെബ്സൈറ്റിൽ കയറിയവർ ഞെട്ടി! ഇതെന്ത് ഹാക്കിങ്? 22, 2018, 09:57 സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു! പിന്നിൽ ബ്രസീലിലെ ഹാക്കർമാർ,സൈറ്റിൽ കഞ്ചാവ് ഇലയുടെ ചിത്രം 19, 2018, 14:59 പാകിസ്താനിൽ നിന്ന് കേരളത്തിന് നേരെ വീണ്ടും' ആക്രമണം'! വെബ്സൈറ്റുകൾ തകർത്തു; മല്ലൂസ് തിരിച്ചടിക്കുമോ ### Headline : ഹാക്കിങ്: Latest ഹാക്കിങ്
494
സനാ: പുറത്താക്കപ്പെട്ട യമന് പ്രസിഡന്റും തങ്ങളുടെ സഖ്യകക്ഷിയുമായിരുന്ന അലി അബ്ദുല്ല സാലിഹ് സനാ തെരുവില് വച്ച് കൊല്ലപ്പെടാന് കാരണം അദ്ദേഹം ചെയ്ത രാജ്യദ്രോഹ പ്രവര്ത്തനം കാരണമായിരുന്നുവെന്ന് ഹൂത്തി നേതാവ് അബ്ദുല് മലിക് അല് ഹൂത്തി.ശത്രു സഖ്യമായ സൗദി പക്ഷത്തേക്ക് കാലുമാറുകയും തങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്ത സാലിന്റെ പതനം അധിനിവേശ ശക്തികളെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്നും അദ്ദേഹം നല്കിയ ടെലിവിഷന് സന്ദേശത്തില് വ്യക്തമാക്കി.സൗദി സഖ്യത്തിനെതിരായ തങ്ങളുടെ ഏറ്റവുംവലിയ വിജയമാണ് സാലിഹിന്റെ അന്ത്യം.രാജ്യത്തിനെതിരായ ഗൂഢാലോചനയെ തകര്ത്ത് ചരിത്രമുഹൂര്ത്തം സമ്മാനിച്ച യമനികളെ അഭിനന്ദിക്കുന്നതായും അല് ഹൂത്തി പറഞ്ഞു.ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന് തങ്ങള്ക്കെതിരായ സാലിഹ് വിഭാഗത്തിന്റെ പടപ്പുറപ്പാടായിരുന്നു ഹൂത്തികള് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.എന്നാല് വെറും മൂന്ന് ദിവസത്തിനിടയില് ആ ഭീഷണിയെ ഇല്ലാതാക്കാന് തങ്ങള്ക്ക് സാധിച്ചു.അതേസമയം, രാജ്യത്തെ ഒറ്റുകൊടുത്ത സാലിഹിനോട് മാത്രമാണ് തങ്ങള്ക്ക് എതിര്പ്പുണ്ടായിരുന്നതെന്നും ഒരു പാര്ട്ടിയെന്ന നിലയില് അദ്ദേഹത്തിന്റെ ജനറല് പീപ്പ്ള്സ് കോണ്ഗ്രസിനോടോ പ്രവര്ത്തകരോടോ പ്രശ്നങ്ങളിലെന്നും അവര്ക്കെതിരേ പ്രതികാര നടപടികളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം അതിന്റെ റിപ്പബ്ലിക്കന് സംവിധാനത്തിലൂടെ തന്നെ മുന്നോട്ടുപോവും.സൗദി പക്ഷത്തേക്ക് കൂറുമാറാനുള്ള നീക്കങ്ങള് അലി അബ്ദുല്ല സാലിഹ് നേരത്തേ തുടങ്ങിയിരുന്നതായും ഇക്കാര്യം തങ്ങള്ക്ക് നന്നായി അറിയാമായിരുന്നുവെന്നും അബ്ദുല് മലിക് അല് ഹൂത്തി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ തങ്ങള് അദ്ദേഹത്തിന് മുന്നറിയിപ്പുകള് നല്കിയിരുന്നതാണ്.ഇത്തരം വഞ്ചനാപരവും രാജ്യദ്രോഹപരവുമായ പ്രവര്ത്തനങ്ങളില് നിന്ന് പിന്മാറാന് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞയാഴ്ച യു.എ.ഇക്കെതിരേ തങ്ങള് നടത്തിയ മിസൈല് ആക്രമണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.സൗദിക്കും യു.എ.ഇക്കുമുള്ള മുന്നറിയിപ്പാണ് മിസൈല് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.മിസൈല് ആക്രമണ വാര്ത്ത സൗദി ശരിവച്ചിരുന്നുവെങ്കിലും യു.എ.ഇ ഇത് നിഷേധിക്കുകയാണ് ചെയ്തത്
സാലിഹിനെ വധിച്ചത് രാജ്യദ്രോഹക്കുറ്റത്തിനെന്ന് ഹൂത്തി നേതാവ്
https://malayalam.oneindia.com/news/international/ali-abdulla-saleh-killed-for-treason-187924.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സനാ: പുറത്താക്കപ്പെട്ട യമന് പ്രസിഡന്റും തങ്ങളുടെ സഖ്യകക്ഷിയുമായിരുന്ന അലി അബ്ദുല്ല സാലിഹ് സനാ തെരുവില് വച്ച് കൊല്ലപ്പെടാന് കാരണം അദ്ദേഹം ചെയ്ത രാജ്യദ്രോഹ പ്രവര്ത്തനം കാരണമായിരുന്നുവെന്ന് ഹൂത്തി നേതാവ് അബ്ദുല് മലിക് അല് ഹൂത്തി.ശത്രു സഖ്യമായ സൗദി പക്ഷത്തേക്ക് കാലുമാറുകയും തങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്ത സാലിന്റെ പതനം അധിനിവേശ ശക്തികളെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്നും അദ്ദേഹം നല്കിയ ടെലിവിഷന് സന്ദേശത്തില് വ്യക്തമാക്കി.സൗദി സഖ്യത്തിനെതിരായ തങ്ങളുടെ ഏറ്റവുംവലിയ വിജയമാണ് സാലിഹിന്റെ അന്ത്യം.രാജ്യത്തിനെതിരായ ഗൂഢാലോചനയെ തകര്ത്ത് ചരിത്രമുഹൂര്ത്തം സമ്മാനിച്ച യമനികളെ അഭിനന്ദിക്കുന്നതായും അല് ഹൂത്തി പറഞ്ഞു.ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന് തങ്ങള്ക്കെതിരായ സാലിഹ് വിഭാഗത്തിന്റെ പടപ്പുറപ്പാടായിരുന്നു ഹൂത്തികള് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.എന്നാല് വെറും മൂന്ന് ദിവസത്തിനിടയില് ആ ഭീഷണിയെ ഇല്ലാതാക്കാന് തങ്ങള്ക്ക് സാധിച്ചു.അതേസമയം, രാജ്യത്തെ ഒറ്റുകൊടുത്ത സാലിഹിനോട് മാത്രമാണ് തങ്ങള്ക്ക് എതിര്പ്പുണ്ടായിരുന്നതെന്നും ഒരു പാര്ട്ടിയെന്ന നിലയില് അദ്ദേഹത്തിന്റെ ജനറല് പീപ്പ്ള്സ് കോണ്ഗ്രസിനോടോ പ്രവര്ത്തകരോടോ പ്രശ്നങ്ങളിലെന്നും അവര്ക്കെതിരേ പ്രതികാര നടപടികളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം അതിന്റെ റിപ്പബ്ലിക്കന് സംവിധാനത്തിലൂടെ തന്നെ മുന്നോട്ടുപോവും.സൗദി പക്ഷത്തേക്ക് കൂറുമാറാനുള്ള നീക്കങ്ങള് അലി അബ്ദുല്ല സാലിഹ് നേരത്തേ തുടങ്ങിയിരുന്നതായും ഇക്കാര്യം തങ്ങള്ക്ക് നന്നായി അറിയാമായിരുന്നുവെന്നും അബ്ദുല് മലിക് അല് ഹൂത്തി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ തങ്ങള് അദ്ദേഹത്തിന് മുന്നറിയിപ്പുകള് നല്കിയിരുന്നതാണ്.ഇത്തരം വഞ്ചനാപരവും രാജ്യദ്രോഹപരവുമായ പ്രവര്ത്തനങ്ങളില് നിന്ന് പിന്മാറാന് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞയാഴ്ച യു.എ.ഇക്കെതിരേ തങ്ങള് നടത്തിയ മിസൈല് ആക്രമണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.സൗദിക്കും യു.എ.ഇക്കുമുള്ള മുന്നറിയിപ്പാണ് മിസൈല് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.മിസൈല് ആക്രമണ വാര്ത്ത സൗദി ശരിവച്ചിരുന്നുവെങ്കിലും യു.എ.ഇ ഇത് നിഷേധിക്കുകയാണ് ചെയ്തത് ### Headline : സാലിഹിനെ വധിച്ചത് രാജ്യദ്രോഹക്കുറ്റത്തിനെന്ന് ഹൂത്തി നേതാവ്
495
വിഷയം എംബി രാജേഷ് 'റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയാണ് ഇന്നത്തെ മാതൃക' 27, 2020, 15:10 'തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും, ഒരു കോടിക്ക് പകരം ഒരു ലക്ഷത്തെ കണ്ടാൽ..' ട്രോളി രാജേഷ് 22, 2020, 15:50 'സംഘമിത്രങ്ങളേ '5 മില്യൺ ടൺ' വളർച്ചയോ'? അമിത് ഷായ്ക്ക് ട്രോൾ! ഇന്ത്യയെ തൂക്കി വിൽക്കുന്ന കണക്കാണോ? 14, 2020, 14:14 'ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ?വിഷംകഴിച്ച്,കെട്ടിത്തൂങ്ങി,വണ്ടിക്ക് തല വെച്ച്',വിമര്ശനം,കുറിപ്പ് 30, 2020, 15:06 'മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ ഇങ്ങനെയുള്ള കുല സ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ്വ് ആർമി' 24, 2020, 16:43 അമിത് ഷായുടെ ഒടുക്കത്തെ സ്ട്രാറ്റജിയാണ് 2 പെണ്കുട്ടികളുടെ ഗോ ബാക്ക് വിളിയില് --പോയതെന്ന് ഹര്ഷന് 6, 2020, 12:32 'ആദ്യം പട്ടാളം കയറി ഇപ്പോഴിതാ അമിത് ഷായുടെ ഗുണ്ടാപ്പടയും'; ഏകലവ്യന്മാരാവില്ല ഈ വിദ്യാര്ത്ഥികള് 6, 2020, 09:23 തന്നെ വിശ്വസിക്കണമെന്ന് മോദി; ന്യൂനപക്ഷങ്ങള്ക്ക് നല്കിയ വാക്ക് കോണ്ഗ്രസ് വാക്ക് പാലിച്ചില്ല 12, 2019, 14:12 'ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കി' 12, 2019, 13:51 മണിപ്പൂരില് പോവാന് ഇനി പ്രത്യേക അനുമതി വേണം: ഐഎല്പി ഏര്പ്പെടുത്തി കേന്ദ്ര സര്ക്കാര് 12, 2019, 13:13 'ഗോള്വാള്ക്കറുടെ ഹിന്ദുരാഷ്ട്ര നിര്മ്മാണവും പൗരത്വ ഭേദഗതി ബില്ലും തമ്മിലുള്ള ബന്ധമെന്ത്'-കുറിപ്പ് 12, 2019, 11:33 'ജയശങ്കറിനെ മര്യാദ പഠിപ്പിച്ചിരിക്കും'; ചാനല് ചര്ച്ചയില് വെല്ലുവിളികളുമായി എംബി രാജേഷും ജയശങ്കറും
എംബി രാജേഷ്: Latest എംബി രാജേഷ്
https://malayalam.oneindia.com/topic/%E0%B4%8E%E0%B4%82%E0%B4%AC%E0%B4%BF-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%87%E0%B4%B7%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം എംബി രാജേഷ് 'റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയാണ് ഇന്നത്തെ മാതൃക' 27, 2020, 15:10 'തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും, ഒരു കോടിക്ക് പകരം ഒരു ലക്ഷത്തെ കണ്ടാൽ..' ട്രോളി രാജേഷ് 22, 2020, 15:50 'സംഘമിത്രങ്ങളേ '5 മില്യൺ ടൺ' വളർച്ചയോ'? അമിത് ഷായ്ക്ക് ട്രോൾ! ഇന്ത്യയെ തൂക്കി വിൽക്കുന്ന കണക്കാണോ? 14, 2020, 14:14 'ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ?വിഷംകഴിച്ച്,കെട്ടിത്തൂങ്ങി,വണ്ടിക്ക് തല വെച്ച്',വിമര്ശനം,കുറിപ്പ് 30, 2020, 15:06 'മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ ഇങ്ങനെയുള്ള കുല സ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ്വ് ആർമി' 24, 2020, 16:43 അമിത് ഷായുടെ ഒടുക്കത്തെ സ്ട്രാറ്റജിയാണ് 2 പെണ്കുട്ടികളുടെ ഗോ ബാക്ക് വിളിയില് --പോയതെന്ന് ഹര്ഷന് 6, 2020, 12:32 'ആദ്യം പട്ടാളം കയറി ഇപ്പോഴിതാ അമിത് ഷായുടെ ഗുണ്ടാപ്പടയും'; ഏകലവ്യന്മാരാവില്ല ഈ വിദ്യാര്ത്ഥികള് 6, 2020, 09:23 തന്നെ വിശ്വസിക്കണമെന്ന് മോദി; ന്യൂനപക്ഷങ്ങള്ക്ക് നല്കിയ വാക്ക് കോണ്ഗ്രസ് വാക്ക് പാലിച്ചില്ല 12, 2019, 14:12 'ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കി' 12, 2019, 13:51 മണിപ്പൂരില് പോവാന് ഇനി പ്രത്യേക അനുമതി വേണം: ഐഎല്പി ഏര്പ്പെടുത്തി കേന്ദ്ര സര്ക്കാര് 12, 2019, 13:13 'ഗോള്വാള്ക്കറുടെ ഹിന്ദുരാഷ്ട്ര നിര്മ്മാണവും പൗരത്വ ഭേദഗതി ബില്ലും തമ്മിലുള്ള ബന്ധമെന്ത്'-കുറിപ്പ് 12, 2019, 11:33 'ജയശങ്കറിനെ മര്യാദ പഠിപ്പിച്ചിരിക്കും'; ചാനല് ചര്ച്ചയില് വെല്ലുവിളികളുമായി എംബി രാജേഷും ജയശങ്കറും ### Headline : എംബി രാജേഷ്: Latest എംബി രാജേഷ്
496
ലെങ്കില് ജനുവരി മുതല് നിങ്ങളുടെ പാന് അസാധുവാകും.പിന്നീട് അതുപയോഗിച്ച് ഇടപാടുകളൊന്നും നടത്താനാകില്ല.മാത്രമല്ല ഭാവിയില് ആദായനികുതി ഫയല് ചെയ്യുന്നതിനും കഴിയില്ല.ആധാറുമായി ബന്ധിപ്പിക്കാന് ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടി നല്കിയിരുന്നു.അവസാനമായി നല്കിയിരിക്കുന്ന തിയതി ഡിസംബര് 31 ആണ്.ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്ട്ടലില് പാന്, ആധാര് നമ്പറുകള് നല്കിയാണ് ബന്ധിപ്പിക്കേണ്ടത്.മൊബൈലില് ലഭിക്കുന്ന ഒടിപി ചേര്ക്കുന്നതോടെയാണ് നടപടിക്രമങ്ങള് പൂര്ത്തിയാകുക.പാന് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് നിങ്ങള്ക്ക് ഉറപ്പില്ലെങ്കില് അത് പരിശോധിക്കാനും അവസരമുണ്ട്.ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്ട്ടലില് പോയി 'ലിങ്ക് ആധാര്' എന്ന് ചേര്ത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുക.സൈറ്റിന്റെ ഇടതുഭാഗത്ത് ക്വിക്ക് ലിങ്ക്സ്-എന്ന സെക്ഷനിലാണ് ഇതുള്ളത്.തുറന്നുവരുന്ന പേജില് മുകളില് ചുവപ്പ്, നീല നിറങ്ങളില് തിളങ്ങിനില്ക്കുന്ന 'ക്ലിക്ക് ഹിയര്' എന്ന ഭാഗത്ത് അമര്ത്തുക.അടുത്ത പേജില് ആധാര് നമ്പര്, പാന് നമ്പര് എന്നിവ ചേര്ക്കുക.അപ്പോള് സ്റ്റാറ്റസ് തെളിഞ്ഞുവരും.പാന്-ആധാര് ബന്ധിപ്പിക്കല് പൂര്ത്തിയായോയെന്ന് അവിടെ അറിയാം.'എന്.ആര്.സിയും സി.എ.എയും വേണ്ട'; വ്യത്യസ്ത പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും; സേവ് ദി ഡേറ്റ് ചിത്രം വൈറലാകുന്നു
നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചോ
https://www.malayalamexpress.in/archives/978921/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലെങ്കില് ജനുവരി മുതല് നിങ്ങളുടെ പാന് അസാധുവാകും.പിന്നീട് അതുപയോഗിച്ച് ഇടപാടുകളൊന്നും നടത്താനാകില്ല.മാത്രമല്ല ഭാവിയില് ആദായനികുതി ഫയല് ചെയ്യുന്നതിനും കഴിയില്ല.ആധാറുമായി ബന്ധിപ്പിക്കാന് ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടി നല്കിയിരുന്നു.അവസാനമായി നല്കിയിരിക്കുന്ന തിയതി ഡിസംബര് 31 ആണ്.ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്ട്ടലില് പാന്, ആധാര് നമ്പറുകള് നല്കിയാണ് ബന്ധിപ്പിക്കേണ്ടത്.മൊബൈലില് ലഭിക്കുന്ന ഒടിപി ചേര്ക്കുന്നതോടെയാണ് നടപടിക്രമങ്ങള് പൂര്ത്തിയാകുക.പാന് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് നിങ്ങള്ക്ക് ഉറപ്പില്ലെങ്കില് അത് പരിശോധിക്കാനും അവസരമുണ്ട്.ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്ട്ടലില് പോയി 'ലിങ്ക് ആധാര്' എന്ന് ചേര്ത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുക.സൈറ്റിന്റെ ഇടതുഭാഗത്ത് ക്വിക്ക് ലിങ്ക്സ്-എന്ന സെക്ഷനിലാണ് ഇതുള്ളത്.തുറന്നുവരുന്ന പേജില് മുകളില് ചുവപ്പ്, നീല നിറങ്ങളില് തിളങ്ങിനില്ക്കുന്ന 'ക്ലിക്ക് ഹിയര്' എന്ന ഭാഗത്ത് അമര്ത്തുക.അടുത്ത പേജില് ആധാര് നമ്പര്, പാന് നമ്പര് എന്നിവ ചേര്ക്കുക.അപ്പോള് സ്റ്റാറ്റസ് തെളിഞ്ഞുവരും.പാന്-ആധാര് ബന്ധിപ്പിക്കല് പൂര്ത്തിയായോയെന്ന് അവിടെ അറിയാം.'എന്.ആര്.സിയും സി.എ.എയും വേണ്ട'; വ്യത്യസ്ത പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും; സേവ് ദി ഡേറ്റ് ചിത്രം വൈറലാകുന്നു ### Headline : നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചോ
497
കോട്ടയം: പാളത്തിലെ അറ്റകുറ്റപ്പണികളെ തുടര്ന്ന് ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള് കോട്ടയം വഴി തിരിച്ചു വിടുന്നു.ഡിസംബര് ഒമ്ബത് വരെയായിരിക്കും വഴി തിരിച്ചു വിടുന്നത്.ട്രെയിന് നമ്ബര് 16603 മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഇന്നുമുതല് കോട്ടയം വഴിയാണ് ഓടുന്നത്.കോട്ടയം, ചെങ്ങന്നൂര് എന്നിവിടങ്ങളില് സ്റ്റോപ്പുണ്ട്.അതേസമയം വ്യാഴാഴ്ചകളില് അറ്റകുറ്റപ്പണികള് ഇല്ലാത്തതിനാല് നവംബര്21, 28, ഡിസംബര് 5 എന്നീ ദിവസങ്ങളില് ആലപ്പുഴ വഴി തന്നെ ഓടും.ട്രെയിന് നമ്ബര് 12432 നിസാമുദ്ദീന്-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, ട്രെയിന് നമ്ബര് 22207 എംജിആര് ചെന്നൈ- തിരുവനന്തപുരം സൂപ്പര്ഫാസ്റ്റ് എന്നിവയാണ് വഴിതിരിച്ച് വിടുന്ന മറ്റ് ട്രെയിനുകള്.നിസാമുദ്ദീനില് നിന്ന് 17, 20, 24, 25, 27 ഡിസംബര് ഒന്ന്, നാല്, എട്ട് തീയതികളില് പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് എറണാകുളം ടൗണിനു ശേഷം കോട്ടയത്തും നിര്ത്തും.ചെന്നൈയില് നിന്ന് നവംബര് 19, 22, 26, 29 ഡിസംബര് മൂന്ന്, ആറ് തീയതികളില് യാത്ര തിരിക്കുന്ന ചെന്നൈ തിരുവനന്തപുരം സൂപ്പര്ഫാസ്റ്റ് എറണാകുളം ടൗണ് കോട്ടയം, ചെങ്ങന്നൂര്, കായംകുളം ജംഗ്ഷന് എന്നിവിടങ്ങളില് നിര്ത്തും.രോഗങ്ങള് മാറുമെന്ന് വാഗ്ദാനം നല്കി യുവതിയെ ദിവസങ്ങളോളം മുറിയില് പൂട്ടിയിട്ട് മര്ദ്ദിച്ച മന്ത്രവാദി അറസ്റ്റില്
അറ്റകുറ്റപ്പണി: ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള് കോട്ടയം വഴി തിരിച്ചു വിടുന്നു
https://timeskerala.com/archives/120602
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: പാളത്തിലെ അറ്റകുറ്റപ്പണികളെ തുടര്ന്ന് ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള് കോട്ടയം വഴി തിരിച്ചു വിടുന്നു.ഡിസംബര് ഒമ്ബത് വരെയായിരിക്കും വഴി തിരിച്ചു വിടുന്നത്.ട്രെയിന് നമ്ബര് 16603 മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഇന്നുമുതല് കോട്ടയം വഴിയാണ് ഓടുന്നത്.കോട്ടയം, ചെങ്ങന്നൂര് എന്നിവിടങ്ങളില് സ്റ്റോപ്പുണ്ട്.അതേസമയം വ്യാഴാഴ്ചകളില് അറ്റകുറ്റപ്പണികള് ഇല്ലാത്തതിനാല് നവംബര്21, 28, ഡിസംബര് 5 എന്നീ ദിവസങ്ങളില് ആലപ്പുഴ വഴി തന്നെ ഓടും.ട്രെയിന് നമ്ബര് 12432 നിസാമുദ്ദീന്-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, ട്രെയിന് നമ്ബര് 22207 എംജിആര് ചെന്നൈ- തിരുവനന്തപുരം സൂപ്പര്ഫാസ്റ്റ് എന്നിവയാണ് വഴിതിരിച്ച് വിടുന്ന മറ്റ് ട്രെയിനുകള്.നിസാമുദ്ദീനില് നിന്ന് 17, 20, 24, 25, 27 ഡിസംബര് ഒന്ന്, നാല്, എട്ട് തീയതികളില് പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് എറണാകുളം ടൗണിനു ശേഷം കോട്ടയത്തും നിര്ത്തും.ചെന്നൈയില് നിന്ന് നവംബര് 19, 22, 26, 29 ഡിസംബര് മൂന്ന്, ആറ് തീയതികളില് യാത്ര തിരിക്കുന്ന ചെന്നൈ തിരുവനന്തപുരം സൂപ്പര്ഫാസ്റ്റ് എറണാകുളം ടൗണ് കോട്ടയം, ചെങ്ങന്നൂര്, കായംകുളം ജംഗ്ഷന് എന്നിവിടങ്ങളില് നിര്ത്തും.രോഗങ്ങള് മാറുമെന്ന് വാഗ്ദാനം നല്കി യുവതിയെ ദിവസങ്ങളോളം മുറിയില് പൂട്ടിയിട്ട് മര്ദ്ദിച്ച മന്ത്രവാദി അറസ്റ്റില് ### Headline : അറ്റകുറ്റപ്പണി: ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള് കോട്ടയം വഴി തിരിച്ചു വിടുന്നു
498
ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് ഭൂമി തർക്ക കേസുകളിൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 6) മുതൽ തുടർച്ചയായി വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു.കേസുകളുടെ എല്ലാ വശങ്ങളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.ദി വ സേ ന തു ട ർ ച്ച യാ യി വാ ദം പൂ ർ ത്തി യാ ക്കാ നാ ണ് കോ ട തി യു ടെ തീ രു മാ നം.മധ്യസ്ഥ ചർച്ചയ്ക്കു സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തിലാണിത്.ജസ്റ്റിസ് (റിട്ട) എഫ്.എം.ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയെ കഴിഞ്ഞ മാർച്ച് 8നാണ് നിയോഗിച്ചത്.ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, ചെന്നൈയിലെ അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുൾപ്പെട്ടതായിരുന്നു സമിതി.ചർച്ചകൾ പരാജയപ്പെട്ടെന്നും തങ്ങളുടെ നടപടികൾ അവസാനിപ്പിച്ചെന്നും സമിതി കഴിഞ്ഞ ദിവസം കോടതിക്കു റിപ്പോർട്ട് നൽകി.അയോധ്യയിലെ 2.27 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി 2010 സെപ്റ്റംബർ 30നു വിധിച്ചു.അതിന്റെ അടിസ്ഥാനത്തിലുണ്ടായ കേസുകൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാനാണ് സുപ്രീം കോടതി ശ്രമിച്ചത്.വിധിക്കെതിരെ 14 അപ്പീലുകളാണ് നിലവിലുള്ളത്.തർക്കഭൂമിക്കു ചുറ്റുമായി ഏറ്റെടുത്ത ഭൂമി ഉടമകൾക്കു വിട്ടുനൽകാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.ജഡ്ജിമാരായ എസ്.എ.ബോബ്െഡ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരുമുൾപ്പെട്ടതാണ് ഭരണഘടനാ ബെഞ്ച്
അയോധ്യ കേസ്: അന്തിമവാദം ആറ് മുതൽ
https://www.malayalamexpress.in/archives/739378/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് ഭൂമി തർക്ക കേസുകളിൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 6) മുതൽ തുടർച്ചയായി വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു.കേസുകളുടെ എല്ലാ വശങ്ങളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.ദി വ സേ ന തു ട ർ ച്ച യാ യി വാ ദം പൂ ർ ത്തി യാ ക്കാ നാ ണ് കോ ട തി യു ടെ തീ രു മാ നം.മധ്യസ്ഥ ചർച്ചയ്ക്കു സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തിലാണിത്.ജസ്റ്റിസ് (റിട്ട) എഫ്.എം.ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയെ കഴിഞ്ഞ മാർച്ച് 8നാണ് നിയോഗിച്ചത്.ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, ചെന്നൈയിലെ അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുൾപ്പെട്ടതായിരുന്നു സമിതി.ചർച്ചകൾ പരാജയപ്പെട്ടെന്നും തങ്ങളുടെ നടപടികൾ അവസാനിപ്പിച്ചെന്നും സമിതി കഴിഞ്ഞ ദിവസം കോടതിക്കു റിപ്പോർട്ട് നൽകി.അയോധ്യയിലെ 2.27 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി 2010 സെപ്റ്റംബർ 30നു വിധിച്ചു.അതിന്റെ അടിസ്ഥാനത്തിലുണ്ടായ കേസുകൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാനാണ് സുപ്രീം കോടതി ശ്രമിച്ചത്.വിധിക്കെതിരെ 14 അപ്പീലുകളാണ് നിലവിലുള്ളത്.തർക്കഭൂമിക്കു ചുറ്റുമായി ഏറ്റെടുത്ത ഭൂമി ഉടമകൾക്കു വിട്ടുനൽകാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.ജഡ്ജിമാരായ എസ്.എ.ബോബ്െഡ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരുമുൾപ്പെട്ടതാണ് ഭരണഘടനാ ബെഞ്ച് ### Headline : അയോധ്യ കേസ്: അന്തിമവാദം ആറ് മുതൽ
499
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് ഏകോപന സമതിയി യോഗത്തില് പിജെ ജോസഫ് പങ്കെടുത്തില്ല.കേട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വെയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തില് പ്രതിഷേധിച്ചാണ് ജോസഫ് യോഗത്തില് പങ്കെടുക്കാത്തത്.ജോസഫ് വിഭാഗത്തില് നിന്ന് മോന്സ് ജോസഫും ജോയ് ഏബ്രഹാമും പങ്കെടുത്തത്.പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഗ്രൂപ്പിനുണ്ടായ അതൃപ്തി ഇവര് യോഗത്തെ അറിയിച്ചു.ജിവി സിദ്ധാര്ത്ഥ: പ്ലാന്റേഷന് മുതലാളിയുടെ മകനില് നിന്ന് ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്ച്ച കേരള കോൺഗ്രസിൽ നിന്ന് റോഷി അഗസ്റ്റിനും ഇന്നത്തെ യോഗത്തില് പങ്കെടുത്തു.കെ.എം മാണിയുടെ ഒഴിവിലാണ് റോഷി അഗസ്റ്റിൻ പങ്കെടുക്കുന്നതെന്നാണ് സൂചന.എന്നാൽ റോഷി അഗസ്റ്റിനെ യോഗത്തിലേക്ക് വിളിച്ചതിലും പി.ജെ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.ജോസ് കെ മാണിയുടെ നിര്ദ്ദേശപ്രകാരമാണ് റോഷി അഗസ്റ്റിനെ ഉള്പ്പെടുത്തിയതെന്നാണ് സൂചന.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യത്തെ എട്ടുമാസം ജോസ് കെ മാണി വിഭാഗത്തിന് നല്കിയ തീരുമാനത്തില് യുഡിഎഫിനെതിരെ രൂക്ഷവിമര്ശനവുമായി പിജെ ജോസഫ് നേരത്തെ രംഗത്ത് വന്നിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വെയ്ക്കാന് യുഡിഎഫ് വഴങ്ങിയത് ജോസ് കെ മാണി പക്ഷത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്നായിരുന്നു ജോസഫിന്റെ ആരോപണം
പ്രതിഷേധം കടുപ്പിച്ച് പിജെ ജോസഫ്; യുഡിഎഫ് ഏകോപന സമിതി യോഗത്തില് പങ്കെടുത്തില്ല
https://malayalam.oneindia.com/news/india/pj-joseph-did-not-attend-udf-meeting-230780.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് ഏകോപന സമതിയി യോഗത്തില് പിജെ ജോസഫ് പങ്കെടുത്തില്ല.കേട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വെയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തില് പ്രതിഷേധിച്ചാണ് ജോസഫ് യോഗത്തില് പങ്കെടുക്കാത്തത്.ജോസഫ് വിഭാഗത്തില് നിന്ന് മോന്സ് ജോസഫും ജോയ് ഏബ്രഹാമും പങ്കെടുത്തത്.പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഗ്രൂപ്പിനുണ്ടായ അതൃപ്തി ഇവര് യോഗത്തെ അറിയിച്ചു.ജിവി സിദ്ധാര്ത്ഥ: പ്ലാന്റേഷന് മുതലാളിയുടെ മകനില് നിന്ന് ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്ച്ച കേരള കോൺഗ്രസിൽ നിന്ന് റോഷി അഗസ്റ്റിനും ഇന്നത്തെ യോഗത്തില് പങ്കെടുത്തു.കെ.എം മാണിയുടെ ഒഴിവിലാണ് റോഷി അഗസ്റ്റിൻ പങ്കെടുക്കുന്നതെന്നാണ് സൂചന.എന്നാൽ റോഷി അഗസ്റ്റിനെ യോഗത്തിലേക്ക് വിളിച്ചതിലും പി.ജെ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.ജോസ് കെ മാണിയുടെ നിര്ദ്ദേശപ്രകാരമാണ് റോഷി അഗസ്റ്റിനെ ഉള്പ്പെടുത്തിയതെന്നാണ് സൂചന.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യത്തെ എട്ടുമാസം ജോസ് കെ മാണി വിഭാഗത്തിന് നല്കിയ തീരുമാനത്തില് യുഡിഎഫിനെതിരെ രൂക്ഷവിമര്ശനവുമായി പിജെ ജോസഫ് നേരത്തെ രംഗത്ത് വന്നിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വെയ്ക്കാന് യുഡിഎഫ് വഴങ്ങിയത് ജോസ് കെ മാണി പക്ഷത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്നായിരുന്നു ജോസഫിന്റെ ആരോപണം ### Headline : പ്രതിഷേധം കടുപ്പിച്ച് പിജെ ജോസഫ്; യുഡിഎഫ് ഏകോപന സമിതി യോഗത്തില് പങ്കെടുത്തില്ല
500
തൃശൂർ : ലാലൂരിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഐ എം വിജയൻ സ്റ്റേഡിയത്തിന്റ പണി സമയബന്ധിതമായി തന്നെ പൂർത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ.സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലാലൂരിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.116 കോടി രൂപ ചെലവഴിച്ചാണ് കേരളത്തിലെ ഏറ്റവും വലുതും ദക്ഷിണേന്ത്യയിലേക്ക് വെച്ച് മികച്ചതുമായ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കുന്നത്.പണി തുടങ്ങി 6 മാസംകൊണ്ട് 44 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി.പണി തുടങ്ങിയപ്പോൾ മാലിന്യ നിർമാർജ്ജന പ്ലാന്റ് പണിയാൻ തുടങ്ങുന്നു എന്ന അഭ്യൂഹം പരന്നപ്പോൾ പല തരത്തിലുള്ള തടസ്സങ്ങൾ ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് നേരിട്ടിരുന്നു.ദ്രുതഗതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും, അടുത്ത വർഷം തന്നെ പണി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പ്ലാൻ വിശദമായി പരിശോധിച്ച ശേഷം സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തന പുരോഗതികൾ മന്ത്രി വിലയിരുത്തി.ടെന്നീസ് കോർട്ട്, ഹോക്കി കോർട്ട്, ഫുട്ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, സ്വിമ്മിംഗ് പൂൾ, കായിക താരങ്ങൾക്ക് താമസിക്കാൻ എ.സി മുറികൾ, ഗ്യാലറി, പവിലിയൻ, ടോയ്ലറ്റ് ബ്ലോക്ക്, ചേഞ്ചിങ് റൂം, അഡ്മിൻ ബ്ലോക്ക്, സെക്യൂരിറ്റി ക്യാബിൻ എന്നിങ്ങനെ അന്തർദേശീയ മത്സരങ്ങൾ നടത്താൻ വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്
ഐ എം വിജയൻ സ്റ്റേഡിയത്തിന്റെ പണി സമയബന്ധിതമായി പൂർത്തീകരിക്കും ; മന്ത്രി വി എസ് സുനിൽകുമാർ
https://www.malayalamexpress.in/archives/1018763/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ : ലാലൂരിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഐ എം വിജയൻ സ്റ്റേഡിയത്തിന്റ പണി സമയബന്ധിതമായി തന്നെ പൂർത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ.സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലാലൂരിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.116 കോടി രൂപ ചെലവഴിച്ചാണ് കേരളത്തിലെ ഏറ്റവും വലുതും ദക്ഷിണേന്ത്യയിലേക്ക് വെച്ച് മികച്ചതുമായ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കുന്നത്.പണി തുടങ്ങി 6 മാസംകൊണ്ട് 44 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി.പണി തുടങ്ങിയപ്പോൾ മാലിന്യ നിർമാർജ്ജന പ്ലാന്റ് പണിയാൻ തുടങ്ങുന്നു എന്ന അഭ്യൂഹം പരന്നപ്പോൾ പല തരത്തിലുള്ള തടസ്സങ്ങൾ ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് നേരിട്ടിരുന്നു.ദ്രുതഗതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും, അടുത്ത വർഷം തന്നെ പണി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പ്ലാൻ വിശദമായി പരിശോധിച്ച ശേഷം സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തന പുരോഗതികൾ മന്ത്രി വിലയിരുത്തി.ടെന്നീസ് കോർട്ട്, ഹോക്കി കോർട്ട്, ഫുട്ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, സ്വിമ്മിംഗ് പൂൾ, കായിക താരങ്ങൾക്ക് താമസിക്കാൻ എ.സി മുറികൾ, ഗ്യാലറി, പവിലിയൻ, ടോയ്ലറ്റ് ബ്ലോക്ക്, ചേഞ്ചിങ് റൂം, അഡ്മിൻ ബ്ലോക്ക്, സെക്യൂരിറ്റി ക്യാബിൻ എന്നിങ്ങനെ അന്തർദേശീയ മത്സരങ്ങൾ നടത്താൻ വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത് ### Headline : ഐ എം വിജയൻ സ്റ്റേഡിയത്തിന്റെ പണി സമയബന്ധിതമായി പൂർത്തീകരിക്കും ; മന്ത്രി വി എസ് സുനിൽകുമാർ