id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
501
മെക്സിക്കോസിറ്റി : അര്ദ്ധനഗ്നമായ നിലയില് 19 മൃതദേഹങ്ങള് ഓവര്പാസില് കെട്ടിതൂക്കി മെക്സിക്കോ മയക്കുമരുന്നു മാഫിയയുടെ പ്രതികാരം.ഓവര് പാസില് ഒമ്പതും സമീപത്തുള്ള റോഡില് തൂക്കിയിട്ട നിലയിലും ഉപേക്ഷിച്ച നിലയിലുമായി ഏഴെണ്ണവും മൂന്നെണ്ണം റോഡില് ഉപേക്ഷിച്ച നിലയിലുമായിരുന്നു.2006-2012 കാലഘട്ടത്തില് മെക്സിക്കോയെ പിടിച്ചുകുലുക്കിയ ലഹരിമരുന്ന് മാഫിയ ഏറ്റുമുട്ടലുകള്ക്ക് സമാനമായ ദൃശ്യമാണിതെന്ന് അധികൃതര് പറയുന്നു.വ്യാഴാഴ്ച കണ്ടെത്തിയതില് രണ്ടെണ്ണം ഓവര്പാസില് തൂക്കിയിട്ട നിലയിലാണ്.കഴുത്തില് കയറുകെട്ടിയാണ് തൂക്കിയത്.അര്ദ്ധനഗ്നമായിരുന്നു.ഇവരില് ഒരാള് സ്ത്രീയാണെന്ന് മികോവാകന് അറ്റോര്ണി ജനറല് അഡ്രിയന് ലോപസ് സോളിസ് പറഞ്ഞു.ഉറുവാപ്പന് നഗരത്തില് വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്.ഇവയില് ചിലത് കൈകള് കൂട്ടിക്കെട്ടിയിരുന്നു.ഇവരുടെ ട്രൗസറുകള് അഴിച്ചുമാറ്റിയിരുന്നു.മേയിലും ലഹരിമരുന്ന് കടത്ത് സംഘങ്ങളുടെ ശക്തിപ്രകടനം നടന്നിരുന്നു.പിക്കപ്പുകളും എസ്.യു.വികളും നിരനിരയായി നിരത്തിലൂടെ പാഞ്ഞു.'സിജെഎന്ജി' എന്ന ബോര്ഡും ഈ വാഹനങ്ങളിലുണ്ടായിരുന്നു.'ജസ്ലികോ ന്യൂ ജനറേഷന് കാര്ട്ടല്' എന്നാണ് സ്പാനീഷിലെഴുതിയ ഈ ബോര്ഡിന്റെ പൂര്ണ്ണരൂപം.പോലീസ് വാഹനങ്ങള്ക്കുനേരെ വെടിവച്ച സംഘം നിരവധി ഓഫീസര്മാരെ കൊലപ്പെടുത്തുകയും പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു.ഈ വര്ഷം ആദ്യപകുതിയില് മാത്രം 17,608 പേരാണ് മയക്കുമരുന്ന് സംഘങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലില് മെക്സിക്കോയില് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്ട്ട്.കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് 5.8% വര്ധനവ്.ഒരു ദിവസം ശരാശരി 100 പേരെങ്കിലും ഇത്തരത്തില് മെക്സിക്കോയില് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്
മൃതദേഹങ്ങള് ഓവര്പാസില് കെട്ടിതൂക്കി മയക്കുമരുന്നു മാഫിയയുടെ പ്രതികാരം
https://www.malayalamexpress.in/archives/751967/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മെക്സിക്കോസിറ്റി : അര്ദ്ധനഗ്നമായ നിലയില് 19 മൃതദേഹങ്ങള് ഓവര്പാസില് കെട്ടിതൂക്കി മെക്സിക്കോ മയക്കുമരുന്നു മാഫിയയുടെ പ്രതികാരം.ഓവര് പാസില് ഒമ്പതും സമീപത്തുള്ള റോഡില് തൂക്കിയിട്ട നിലയിലും ഉപേക്ഷിച്ച നിലയിലുമായി ഏഴെണ്ണവും മൂന്നെണ്ണം റോഡില് ഉപേക്ഷിച്ച നിലയിലുമായിരുന്നു.2006-2012 കാലഘട്ടത്തില് മെക്സിക്കോയെ പിടിച്ചുകുലുക്കിയ ലഹരിമരുന്ന് മാഫിയ ഏറ്റുമുട്ടലുകള്ക്ക് സമാനമായ ദൃശ്യമാണിതെന്ന് അധികൃതര് പറയുന്നു.വ്യാഴാഴ്ച കണ്ടെത്തിയതില് രണ്ടെണ്ണം ഓവര്പാസില് തൂക്കിയിട്ട നിലയിലാണ്.കഴുത്തില് കയറുകെട്ടിയാണ് തൂക്കിയത്.അര്ദ്ധനഗ്നമായിരുന്നു.ഇവരില് ഒരാള് സ്ത്രീയാണെന്ന് മികോവാകന് അറ്റോര്ണി ജനറല് അഡ്രിയന് ലോപസ് സോളിസ് പറഞ്ഞു.ഉറുവാപ്പന് നഗരത്തില് വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്.ഇവയില് ചിലത് കൈകള് കൂട്ടിക്കെട്ടിയിരുന്നു.ഇവരുടെ ട്രൗസറുകള് അഴിച്ചുമാറ്റിയിരുന്നു.മേയിലും ലഹരിമരുന്ന് കടത്ത് സംഘങ്ങളുടെ ശക്തിപ്രകടനം നടന്നിരുന്നു.പിക്കപ്പുകളും എസ്.യു.വികളും നിരനിരയായി നിരത്തിലൂടെ പാഞ്ഞു.'സിജെഎന്ജി' എന്ന ബോര്ഡും ഈ വാഹനങ്ങളിലുണ്ടായിരുന്നു.'ജസ്ലികോ ന്യൂ ജനറേഷന് കാര്ട്ടല്' എന്നാണ് സ്പാനീഷിലെഴുതിയ ഈ ബോര്ഡിന്റെ പൂര്ണ്ണരൂപം.പോലീസ് വാഹനങ്ങള്ക്കുനേരെ വെടിവച്ച സംഘം നിരവധി ഓഫീസര്മാരെ കൊലപ്പെടുത്തുകയും പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു.ഈ വര്ഷം ആദ്യപകുതിയില് മാത്രം 17,608 പേരാണ് മയക്കുമരുന്ന് സംഘങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലില് മെക്സിക്കോയില് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്ട്ട്.കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് 5.8% വര്ധനവ്.ഒരു ദിവസം ശരാശരി 100 പേരെങ്കിലും ഇത്തരത്തില് മെക്സിക്കോയില് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക് ### Headline : മൃതദേഹങ്ങള് ഓവര്പാസില് കെട്ടിതൂക്കി മയക്കുമരുന്നു മാഫിയയുടെ പ്രതികാരം
502
പത്തനംതിട്ട: നിലയ്ക്കൽ- പമ്പ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ പരിശോധന ശക്തമാക്കി പോലീസ്.ശബരിമല ദർശനത്തിനായി യുവതികൾ എത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.വിജയവാഡയിൽ നിന്നും എത്തിയ യുവതികളെ പമ്പയിൽ നിന്നും തിരിച്ചയച്ചതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ് വനിതാ പോലീസുകാരുടെ നേതൃത്വത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.ബസുകളിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഐഡി കാർഡുകൾ പരിശോധിച്ച് വരുടെ പ്രായം ഉറപ്പ് വരുത്തുന്നുണ്ട്.നിലയ്ക്കലിൽ മാത്രം നൂറോളം വനിതാ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.ശബരിമല നട തുറക്കുന്ന ആദ്യദിവസം തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.യുവതികൾ ദർശനത്തിയി എത്തിയിട്ടുണ്ടെങ്കിൽ അവരെ മടക്കി അയക്കാനാണ് പോലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം.ശബരിമല ദർശനത്തിനായി വിജയവാഡ സ്വദേശികളായ പത്ത് യുവതികൾ പമ്പയിൽ എത്തിയിരുന്നു.പ്രായം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഇവരിൽ 3 പേരെ പോലീസ് തിരിച്ചയക്കുകയായിരുന്നു.പുന: പരിശോധനാ ഹർജികളിന്മേലുള്ള സുപ്രീം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സർക്കാർ നിലപാട്.കഴിഞ്ഞ തവണത്തെ കർശന നിയന്ത്രണങ്ങൾ ഇല്ലാതെയാണ് ഇത്തവണ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായിരിക്കുന്നത്.നിലയ്ക്കൽ വരെ മാത്രമാണ് ഇത്തവണയും സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളു
യുവതികളില്ലെന്ന് ഉറപ്പ് വരുത്താൻ പമ്പ-നിലയ്ക്കൽ ബസുകളിൽ കർശന പരിശോധന, രേഖകൾ പരിശോധിക്കും
https://malayalam.oneindia.com/news/kerala/sabarimala-women-entry-police-checking-in-pampa-nilaykkal-bus-236978.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പത്തനംതിട്ട: നിലയ്ക്കൽ- പമ്പ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ പരിശോധന ശക്തമാക്കി പോലീസ്.ശബരിമല ദർശനത്തിനായി യുവതികൾ എത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.വിജയവാഡയിൽ നിന്നും എത്തിയ യുവതികളെ പമ്പയിൽ നിന്നും തിരിച്ചയച്ചതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ് വനിതാ പോലീസുകാരുടെ നേതൃത്വത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.ബസുകളിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഐഡി കാർഡുകൾ പരിശോധിച്ച് വരുടെ പ്രായം ഉറപ്പ് വരുത്തുന്നുണ്ട്.നിലയ്ക്കലിൽ മാത്രം നൂറോളം വനിതാ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.ശബരിമല നട തുറക്കുന്ന ആദ്യദിവസം തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.യുവതികൾ ദർശനത്തിയി എത്തിയിട്ടുണ്ടെങ്കിൽ അവരെ മടക്കി അയക്കാനാണ് പോലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം.ശബരിമല ദർശനത്തിനായി വിജയവാഡ സ്വദേശികളായ പത്ത് യുവതികൾ പമ്പയിൽ എത്തിയിരുന്നു.പ്രായം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഇവരിൽ 3 പേരെ പോലീസ് തിരിച്ചയക്കുകയായിരുന്നു.പുന: പരിശോധനാ ഹർജികളിന്മേലുള്ള സുപ്രീം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സർക്കാർ നിലപാട്.കഴിഞ്ഞ തവണത്തെ കർശന നിയന്ത്രണങ്ങൾ ഇല്ലാതെയാണ് ഇത്തവണ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായിരിക്കുന്നത്.നിലയ്ക്കൽ വരെ മാത്രമാണ് ഇത്തവണയും സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളു ### Headline : യുവതികളില്ലെന്ന് ഉറപ്പ് വരുത്താൻ പമ്പ-നിലയ്ക്കൽ ബസുകളിൽ കർശന പരിശോധന, രേഖകൾ പരിശോധിക്കും
503
ജില്ലയില് ജനന-മരണ രജിസട്രേഷന് കാര്യക്ഷമമാക്കാന് കളക്ട്രേറ്റില് ചേര്ന്ന യോഗമ തീരുമാനിച്ചു.കാസര്കോട് ജില്ലയില് ഈവര്ഷം ഇതുവരെ 16318 കുഞ്ഞുങ്ങള് ജനിച്ചു.ഇതില് 8372 ആണും 7946 പെണ്കുഞ്ഞുങ്ങളുമാണ്.ഇതില് 16309 പ്രസവവും നടന്നത് ആശുപത്രികളിലാണ്.9 എണ്ണം മാത്രമാണ് വീടുകളിലും വാഹനങ്ങളിലും മറ്റുമായി നടന്നത്.കഴിഞ്ഞ വര്ഷം (2018) 20159 കുഞ്ഞുങ്ങളാണ് പിറന്നത്.ഇതില് 10234 ആണും 9925 പെണ്ണും.ഇതില് 20139 പ്രസവവും ആശുപത്രികളിലായിരുന്നു.കഴിഞ്ഞ വര്ഷം ജില്ലയില് 7387 പേരുടെ മരണം രജിസ്റ്റര് ചെയ്തിട്ടുണ്ട്.4058 പുരുഷന്മാരും 3329 സ്ത്രീകളും കഴിഞ്ഞ വര്ഷം മരിച്ചു.ഇതില് 1639 പേരാണ് ആശുപത്രികളില് മരണപ്പെട്ടത്.2019 ല് ഇതുവരെ 5982 പേരുടെ മരണമാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്.ഇതില് 3367 പുരുഷന്മാരും 2615 സ്ത്രീകളും ഉള്പ്പെടുന്നു.ഇതില് 13 46 പേര് ആശുപത്രികളിലും 4636 പേര് മറ്റിടങ്ങളിലും മരണപ്പെട്ടു.കളക്ടറേറ്റില് നടന്ന ജനന മരണ സിവില് രജിസ്ട്രേഷന് കമ്മിറ്റി യോഗത്തില് അറിയിച്ചതാണിത്.ജില്ലയില് എല്ലാ ജനന മരണങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളില് രജിസ്റ്റര് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താന് യോഗം തീരുമാനിച്ചു.ജില്ലയിലെ ആരോഗ്യ പ്രവര്ത്തകര്, അങ്കണവാടി പ്രവര്ത്തകര്, പട്ടികജാതി പട്ടികവര്ഗ മേഖലയിലെ പ്രമോട്ടര്മാര് എന്നിവരുടെ സഹകരണത്തോടെ ജനന-മരണ രജിസ്ട്രേഷന് ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഇതു സംബന്ധിച്ച് ബോധവല്ക്കരണ പരിപാടികള് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു ഇലക്ഷന് ഡപ്പ്യൂട്ടി കളക്ടര് എ.കെ.രമേന്ദ്രന് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വകുപ്പ് സീനിയര് സൂപ്രണ്ട് കെ.വിനോദ് കുമാര് റിപ്പോര്ട്ട് അവതരിപ്പിച്ചു.എ.എസ് പി പി.ബി.പ്രശോഭ് ആര് ഡി ഒ കെ.രവികുമാര് ജനന മരണ സിവില് രജിസ്ട്രേഷന് ജില്ലാതല കോ-ഓര്ഡിനേഷന് കമ്മിറ്റി അംഗങ്ങള് പങ്കെടുത്തു.ഉന്നതി പ്രവേശന പരീക്ഷയില് ഒന്നാം റാങ്ക് രാഘവേന്ദ്രന്.ക്ലാസുകള് നവംബര് 17 ന് മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും
ജില്ലയില് ജനന-മരണ രജിസട്രേഷന് കാര്യക്ഷമമാക്കും
https://timeskerala.com/archives/118982
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജില്ലയില് ജനന-മരണ രജിസട്രേഷന് കാര്യക്ഷമമാക്കാന് കളക്ട്രേറ്റില് ചേര്ന്ന യോഗമ തീരുമാനിച്ചു.കാസര്കോട് ജില്ലയില് ഈവര്ഷം ഇതുവരെ 16318 കുഞ്ഞുങ്ങള് ജനിച്ചു.ഇതില് 8372 ആണും 7946 പെണ്കുഞ്ഞുങ്ങളുമാണ്.ഇതില് 16309 പ്രസവവും നടന്നത് ആശുപത്രികളിലാണ്.9 എണ്ണം മാത്രമാണ് വീടുകളിലും വാഹനങ്ങളിലും മറ്റുമായി നടന്നത്.കഴിഞ്ഞ വര്ഷം (2018) 20159 കുഞ്ഞുങ്ങളാണ് പിറന്നത്.ഇതില് 10234 ആണും 9925 പെണ്ണും.ഇതില് 20139 പ്രസവവും ആശുപത്രികളിലായിരുന്നു.കഴിഞ്ഞ വര്ഷം ജില്ലയില് 7387 പേരുടെ മരണം രജിസ്റ്റര് ചെയ്തിട്ടുണ്ട്.4058 പുരുഷന്മാരും 3329 സ്ത്രീകളും കഴിഞ്ഞ വര്ഷം മരിച്ചു.ഇതില് 1639 പേരാണ് ആശുപത്രികളില് മരണപ്പെട്ടത്.2019 ല് ഇതുവരെ 5982 പേരുടെ മരണമാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്.ഇതില് 3367 പുരുഷന്മാരും 2615 സ്ത്രീകളും ഉള്പ്പെടുന്നു.ഇതില് 13 46 പേര് ആശുപത്രികളിലും 4636 പേര് മറ്റിടങ്ങളിലും മരണപ്പെട്ടു.കളക്ടറേറ്റില് നടന്ന ജനന മരണ സിവില് രജിസ്ട്രേഷന് കമ്മിറ്റി യോഗത്തില് അറിയിച്ചതാണിത്.ജില്ലയില് എല്ലാ ജനന മരണങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളില് രജിസ്റ്റര് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താന് യോഗം തീരുമാനിച്ചു.ജില്ലയിലെ ആരോഗ്യ പ്രവര്ത്തകര്, അങ്കണവാടി പ്രവര്ത്തകര്, പട്ടികജാതി പട്ടികവര്ഗ മേഖലയിലെ പ്രമോട്ടര്മാര് എന്നിവരുടെ സഹകരണത്തോടെ ജനന-മരണ രജിസ്ട്രേഷന് ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഇതു സംബന്ധിച്ച് ബോധവല്ക്കരണ പരിപാടികള് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു ഇലക്ഷന് ഡപ്പ്യൂട്ടി കളക്ടര് എ.കെ.രമേന്ദ്രന് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വകുപ്പ് സീനിയര് സൂപ്രണ്ട് കെ.വിനോദ് കുമാര് റിപ്പോര്ട്ട് അവതരിപ്പിച്ചു.എ.എസ് പി പി.ബി.പ്രശോഭ് ആര് ഡി ഒ കെ.രവികുമാര് ജനന മരണ സിവില് രജിസ്ട്രേഷന് ജില്ലാതല കോ-ഓര്ഡിനേഷന് കമ്മിറ്റി അംഗങ്ങള് പങ്കെടുത്തു.ഉന്നതി പ്രവേശന പരീക്ഷയില് ഒന്നാം റാങ്ക് രാഘവേന്ദ്രന്.ക്ലാസുകള് നവംബര് 17 ന് മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും ### Headline : ജില്ലയില് ജനന-മരണ രജിസട്രേഷന് കാര്യക്ഷമമാക്കും
504
ിനൊന്നാം തവണയും നിയമലംഘനത്തിന് പിടികൂടിയ കൈറോസ് ബസ് കസ്റ്റഡിയിലെടുക്കുന്നത് ബസ് ജീവനക്കാര് തടഞ്ഞു.തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സമാന്തര സര്വീസ് നടത്തിയ ജോഷ് എന്ന ബസും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമലംഘനം നടത്തിയെന്നാരോപിച്ച് കെയ്റോസ് എന്ന സ്ഥാപനത്തിന്റെ ബസ് പതിനൊന്നാം തവണയാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടുന്നത്.ഇന്നലെ രാത്രിയിലാണ് മുണ്ടകയത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസിയുടെ എസി ലോഫ്ലോർ ബസ്സിന്റെ മുന്നിലൂടെ കെയ്റോസ് ആളുകളെ കയറ്റി തിരുവനന്തപുരത്തേക്ക് വന്നത്.ടെക്നോപാർക്കിന് സമീപത്തുവെച്ച് കെ.എസ്.ആർ.ടിസി വിജിലൻസ് വിഭാഗവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കെയ്റോസ് ബസിനെ പിടികൂടി.ബസിൽ ആകെ 37 യാത്രക്കാർ ഉണ്ടായിരുന്നു.ടൂറിസ്റ്റ് സർവ്വീസിന് പെർമിറ്റ് നൽകയിരിക്കുന്ന ബസാണ് സമാന്തര സർവീസ് നടത്തുന്നത്.എന്നാൽ പിടികൂടിയ വണ്ടി മോട്ടോർ വാഹനവകുപ്പിന് കൈമാറാൻ കെയ്റോസ് ബസിലെ ജീവനക്കാർ സമ്മതിച്ചില്ല.ഇവർ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്തു.അവസാനം പൊലീസ് ഇടപെട്ടാണ് വാഹനം മാറ്റിയത്.തുടർച്ചയായ നിയമ ലംഘനം നടത്തി വെല്ലുവിളി നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകുന്നില്ല.കഴിഞ്ഞ ദിവസവും കെയ്റോസിനെ പിടികൂടിയിരുന്നു
മോട്ടോര് വാഹന വകുപ്പിനെ വെല്ലുവിളിച്ച് വീണ്ടും ടൂറിസ്റ്റ് ബസുകളുടെ സമാന്തര സര്വീസ്
https://www.malayalamexpress.in/archives/1054508/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ിനൊന്നാം തവണയും നിയമലംഘനത്തിന് പിടികൂടിയ കൈറോസ് ബസ് കസ്റ്റഡിയിലെടുക്കുന്നത് ബസ് ജീവനക്കാര് തടഞ്ഞു.തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സമാന്തര സര്വീസ് നടത്തിയ ജോഷ് എന്ന ബസും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമലംഘനം നടത്തിയെന്നാരോപിച്ച് കെയ്റോസ് എന്ന സ്ഥാപനത്തിന്റെ ബസ് പതിനൊന്നാം തവണയാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടുന്നത്.ഇന്നലെ രാത്രിയിലാണ് മുണ്ടകയത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസിയുടെ എസി ലോഫ്ലോർ ബസ്സിന്റെ മുന്നിലൂടെ കെയ്റോസ് ആളുകളെ കയറ്റി തിരുവനന്തപുരത്തേക്ക് വന്നത്.ടെക്നോപാർക്കിന് സമീപത്തുവെച്ച് കെ.എസ്.ആർ.ടിസി വിജിലൻസ് വിഭാഗവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കെയ്റോസ് ബസിനെ പിടികൂടി.ബസിൽ ആകെ 37 യാത്രക്കാർ ഉണ്ടായിരുന്നു.ടൂറിസ്റ്റ് സർവ്വീസിന് പെർമിറ്റ് നൽകയിരിക്കുന്ന ബസാണ് സമാന്തര സർവീസ് നടത്തുന്നത്.എന്നാൽ പിടികൂടിയ വണ്ടി മോട്ടോർ വാഹനവകുപ്പിന് കൈമാറാൻ കെയ്റോസ് ബസിലെ ജീവനക്കാർ സമ്മതിച്ചില്ല.ഇവർ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്തു.അവസാനം പൊലീസ് ഇടപെട്ടാണ് വാഹനം മാറ്റിയത്.തുടർച്ചയായ നിയമ ലംഘനം നടത്തി വെല്ലുവിളി നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകുന്നില്ല.കഴിഞ്ഞ ദിവസവും കെയ്റോസിനെ പിടികൂടിയിരുന്നു ### Headline : മോട്ടോര് വാഹന വകുപ്പിനെ വെല്ലുവിളിച്ച് വീണ്ടും ടൂറിസ്റ്റ് ബസുകളുടെ സമാന്തര സര്വീസ്
505
ഡെന്നീസ് 29 2017, 15:09 തിരുവനന്തപുരം: ആനയെ മോഷ്ടിച്ച് കടന്നുകളഞ്ഞ പാപ്പാനെ പോലീസ് പിന്തുടർന്ന് പിടികൂടി.തിരുനെൽവേലി മുത്തമ്മാൽ തെരുവിൽ അയ്യപ്പനെ(21)യാണ് തെങ്കാശി പാതയിൽ ചിപ്പൻച്ചിറയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.ആതിര പോയത് ആടുമേയ്ക്കാനല്ല!നുണക്കഥകൾ പൊളിഞ്ഞു;ഇസ്ലാംപഠിക്കണമെന്ന് ആതിര,അംഗീകരിക്കാതെ അച്ഛനും അമ്മയും ചുള്ളിമാനൂരിന് സമീപത്തെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന വിതുര സ്വദേശി രവീന്ദ്രന്റെ ശ്രീലക്ഷ്മി എന്ന പിടിയാനയെയാണ് അയ്യപ്പൻ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.നേരത്തെ ഈ ആനയുടെ സഹായിയായി അയ്യപ്പൻ ജോലി ചെയ്തിട്ടുണ്ട്.ഈ പരിചയമാകണം ആന അയ്യപ്പന്റെ കൂടെ പോകാൻ കാരണമായതെന്നാണ് നിലവിലെ പാപ്പാന്മാർ പറയുന്നത്.വെള്ളിയാഴ്ച രാവിലെ ഭക്ഷണം കൊടുക്കാനെത്തിയ പാപ്പാന്മാരാണ് ആനയെ കാണാനില്ലെന്ന വിവരം പോലീസിൽ അറിയിച്ചത്.അയ്യപ്പനെക്കുറിച്ചുള്ള സംശയവും ഇവർ പറഞ്ഞിരുന്നതിനാൽ വലിയമല പോലീസ് തമിഴ്നാട് ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.തുടർന്ന് തെങ്കാശി പാതയിൽ വെച്ചാണ് അയ്യപ്പനെയും ആനയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിച്ചു ഗർഭിണിയാക്കി! 52കാരനായ സെക്യൂരിറ്റി പിടിയിൽ..ചിപ്പൻച്ചിറയിൽ വെച്ച് കസ്റ്റഡിയിലെടുത്ത ആനയെയും അയ്യപ്പനെയും വലിയമല പോലീസ് സ്റ്റേഷനിലെത്തിച്ചു.കസ്റ്റഡിയിലെടുത്ത ആനയെ കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേലാണ് ഉടമയ്ക്ക് വിട്ടുകൊടുത്തത്.മുൻ പാപ്പാനായ അയ്യപ്പന്റെ കൂടെ പോയതിന് കോടതി കയറേണ്ടി വന്നെങ്കിലും ശ്രീലക്ഷ്മിയ്ക്ക് ഗംഭീര സ്വീകരണമാണ് വലിയമല പോലീസ് സ്റ്റേഷനിൽ ലഭിച്ചത്
അയ്യപ്പൻ വിളിച്ചു, 'ശ്രീലക്ഷ്മി' കൂടെപ്പോയി! ആനയെ കടത്തിക്കൊണ്ടുപോയ 21കാരനായ പാപ്പാൻ പിടിയിൽ
https://malayalam.oneindia.com/news/kerala/police-arrested-mahout-who-tried-steal-elephant-177635.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡെന്നീസ് 29 2017, 15:09 തിരുവനന്തപുരം: ആനയെ മോഷ്ടിച്ച് കടന്നുകളഞ്ഞ പാപ്പാനെ പോലീസ് പിന്തുടർന്ന് പിടികൂടി.തിരുനെൽവേലി മുത്തമ്മാൽ തെരുവിൽ അയ്യപ്പനെ(21)യാണ് തെങ്കാശി പാതയിൽ ചിപ്പൻച്ചിറയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.ആതിര പോയത് ആടുമേയ്ക്കാനല്ല!നുണക്കഥകൾ പൊളിഞ്ഞു;ഇസ്ലാംപഠിക്കണമെന്ന് ആതിര,അംഗീകരിക്കാതെ അച്ഛനും അമ്മയും ചുള്ളിമാനൂരിന് സമീപത്തെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന വിതുര സ്വദേശി രവീന്ദ്രന്റെ ശ്രീലക്ഷ്മി എന്ന പിടിയാനയെയാണ് അയ്യപ്പൻ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.നേരത്തെ ഈ ആനയുടെ സഹായിയായി അയ്യപ്പൻ ജോലി ചെയ്തിട്ടുണ്ട്.ഈ പരിചയമാകണം ആന അയ്യപ്പന്റെ കൂടെ പോകാൻ കാരണമായതെന്നാണ് നിലവിലെ പാപ്പാന്മാർ പറയുന്നത്.വെള്ളിയാഴ്ച രാവിലെ ഭക്ഷണം കൊടുക്കാനെത്തിയ പാപ്പാന്മാരാണ് ആനയെ കാണാനില്ലെന്ന വിവരം പോലീസിൽ അറിയിച്ചത്.അയ്യപ്പനെക്കുറിച്ചുള്ള സംശയവും ഇവർ പറഞ്ഞിരുന്നതിനാൽ വലിയമല പോലീസ് തമിഴ്നാട് ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.തുടർന്ന് തെങ്കാശി പാതയിൽ വെച്ചാണ് അയ്യപ്പനെയും ആനയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിച്ചു ഗർഭിണിയാക്കി! 52കാരനായ സെക്യൂരിറ്റി പിടിയിൽ..ചിപ്പൻച്ചിറയിൽ വെച്ച് കസ്റ്റഡിയിലെടുത്ത ആനയെയും അയ്യപ്പനെയും വലിയമല പോലീസ് സ്റ്റേഷനിലെത്തിച്ചു.കസ്റ്റഡിയിലെടുത്ത ആനയെ കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേലാണ് ഉടമയ്ക്ക് വിട്ടുകൊടുത്തത്.മുൻ പാപ്പാനായ അയ്യപ്പന്റെ കൂടെ പോയതിന് കോടതി കയറേണ്ടി വന്നെങ്കിലും ശ്രീലക്ഷ്മിയ്ക്ക് ഗംഭീര സ്വീകരണമാണ് വലിയമല പോലീസ് സ്റ്റേഷനിൽ ലഭിച്ചത് ### Headline : അയ്യപ്പൻ വിളിച്ചു, 'ശ്രീലക്ഷ്മി' കൂടെപ്പോയി! ആനയെ കടത്തിക്കൊണ്ടുപോയ 21കാരനായ പാപ്പാൻ പിടിയിൽ
506
കാസർഗോഡ്: പെരിയ- ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവിൽ നിർമിച്ച പാലം ഗതാഗതത്തിനായി തുറക്കുന്നു.സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നെന്ന സവിശേഷതയും ഇതിനുണ്ട്.ബേഡഡുക്കകാർക്ക് ആശ്വാസവും വിസ്മയവുമാണ് ആയംകടവ് പാലം.ഉയരം തന്നെയാണ് പാലത്തിന്റെ സവിശേഷത.ജലനിരപ്പിൽ നിന്നു 25 മീറ്ററാണ് തൂണുകളുടെ ഉയരം.തെങ്ങിനേക്കാൾ ഉയരത്തിലാണു ആയംകടവ് പാലം.ഈ ഉയരത്തിൽ രണ്ടു മലനിരകളെ ബന്ധിപ്പിക്കുന്നുവെന്നതാണു പാലമൊരുക്കുന്ന കൗതുകം.അതിനാൽ ഉദ്ഘാടനത്തിനു മുൻപേ സഞ്ചാരികൾ കൗതുകക്കാഴ്ച കാണാൻ ആയംകടവിലേക്ക് എത്തുന്നുണ്ട്.കളക്ടർ ഡി.സജിത് ബാബുവിന്റെ നിർദേശപ്രകാരം പാലത്തിന്റെ അടിഭാഗത്തായി ഡിടിപിസിയുടെ സഹായത്തോടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുതകുന്ന ടൂറിസ്റ്റ് സെന്ററിന്റെ നിർമാണവും പുരോഗമിക്കുകയാണ്.കാസർകോട് ജില്ലയിലെ പുല്ലൂർ-പെരിയ- ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവിൽ നിർമിച്ച പാലം സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നെന്ന സവിശേഷതയുമായാണു ഗതാഗതത്തിനായി തുറക്കുന്നത്.180 മീറ്റർ നീളമുള്ള പാലത്തിന് 30 മീറ്റർ വീതിയുള്ള 4 സ്പാനുകളും 10 മീറ്റർ വീതം നീളത്തിൽ ക്രോസ് ബീമുകളില്ലാത്ത 6 സ്പാനുകളുമുണ്ട്.പ്രി സ്ട്രെസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഇതിന്റെ നിർമാണം.120 മീറ്റർ നീളത്തിൽ ജോയിന്റുകളില്ലെന്ന പ്രത്യേകതയും പാലത്തിനുണ്ട്.10 മീറ്റർ വീതിയുള്ള പാലത്തിൽ 2.5 മീറ്ററാണു നടപ്പാത.കൊച്ചി സ്വദേശിയായ ഡോ.അരവിന്ദാണു പാലം രൂപകൽപന ചെയ്തത്.സാ രി യി ൽ സു ന്ദ രി യാ യി മ ഡോ ണ ; ബ്ര ദേ ഴ്സ് ഡേയുടെ പുതിയ കാ ര ക്ട ർ പോ സ്റ്റർ പുറത്തിറങ്ങി
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയതെന്ന സവിശേഷത; ബേഡഡുക്കകാർക്ക് ആശ്വാസവും വിസ്മയവുമായി ആയംകടവ് പാലം
https://www.malayalamexpress.in/archives/778956/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസർഗോഡ്: പെരിയ- ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവിൽ നിർമിച്ച പാലം ഗതാഗതത്തിനായി തുറക്കുന്നു.സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നെന്ന സവിശേഷതയും ഇതിനുണ്ട്.ബേഡഡുക്കകാർക്ക് ആശ്വാസവും വിസ്മയവുമാണ് ആയംകടവ് പാലം.ഉയരം തന്നെയാണ് പാലത്തിന്റെ സവിശേഷത.ജലനിരപ്പിൽ നിന്നു 25 മീറ്ററാണ് തൂണുകളുടെ ഉയരം.തെങ്ങിനേക്കാൾ ഉയരത്തിലാണു ആയംകടവ് പാലം.ഈ ഉയരത്തിൽ രണ്ടു മലനിരകളെ ബന്ധിപ്പിക്കുന്നുവെന്നതാണു പാലമൊരുക്കുന്ന കൗതുകം.അതിനാൽ ഉദ്ഘാടനത്തിനു മുൻപേ സഞ്ചാരികൾ കൗതുകക്കാഴ്ച കാണാൻ ആയംകടവിലേക്ക് എത്തുന്നുണ്ട്.കളക്ടർ ഡി.സജിത് ബാബുവിന്റെ നിർദേശപ്രകാരം പാലത്തിന്റെ അടിഭാഗത്തായി ഡിടിപിസിയുടെ സഹായത്തോടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുതകുന്ന ടൂറിസ്റ്റ് സെന്ററിന്റെ നിർമാണവും പുരോഗമിക്കുകയാണ്.കാസർകോട് ജില്ലയിലെ പുല്ലൂർ-പെരിയ- ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വാവടുക്കം പുഴയ്ക്കു കുറുകെ ആയംകടവിൽ നിർമിച്ച പാലം സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നെന്ന സവിശേഷതയുമായാണു ഗതാഗതത്തിനായി തുറക്കുന്നത്.180 മീറ്റർ നീളമുള്ള പാലത്തിന് 30 മീറ്റർ വീതിയുള്ള 4 സ്പാനുകളും 10 മീറ്റർ വീതം നീളത്തിൽ ക്രോസ് ബീമുകളില്ലാത്ത 6 സ്പാനുകളുമുണ്ട്.പ്രി സ്ട്രെസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഇതിന്റെ നിർമാണം.120 മീറ്റർ നീളത്തിൽ ജോയിന്റുകളില്ലെന്ന പ്രത്യേകതയും പാലത്തിനുണ്ട്.10 മീറ്റർ വീതിയുള്ള പാലത്തിൽ 2.5 മീറ്ററാണു നടപ്പാത.കൊച്ചി സ്വദേശിയായ ഡോ.അരവിന്ദാണു പാലം രൂപകൽപന ചെയ്തത്.സാ രി യി ൽ സു ന്ദ രി യാ യി മ ഡോ ണ ; ബ്ര ദേ ഴ്സ് ഡേയുടെ പുതിയ കാ ര ക്ട ർ പോ സ്റ്റർ പുറത്തിറങ്ങി ### Headline : സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയതെന്ന സവിശേഷത; ബേഡഡുക്കകാർക്ക് ആശ്വാസവും വിസ്മയവുമായി ആയംകടവ് പാലം
507
ലഖ്നോ: പത്ത് മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിൽ ഉത്തർപ്രദേശിലെ ഫറുക്കാബാദ് കൊലക്കേസ് പ്രതി ബന്ധികളാക്കിയ 23 പേരെയും മോചിപ്പിച്ചു.അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയാണ് ഇവരെ മോചിപ്പിച്ചത്.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സുഭാഷ് ബദ്ദാം എന്നയാളാണ് തന്റെ ഭാര്യയേയും, ഒരു വയസുകാരി മകളേയും മറ്റ് 21 കുട്ടികളെയും വീടിനുള്ളിൽ ബന്ധികളാക്കിയത്.കൊറോണ വൈറസ്: ചൈനയിൽ നിന്ന് പൌരന്മാരെ ഒഴിപ്പിക്കില്ലെന്ന് പാകിസ്താൻ, രാജ്യ താൽപ്പര്യത്തിന് എതിര്!! അക്രമിയെ അനുനയിപ്പിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഇയാൾ വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങളും പോലീസും ചേർന്നാണ് കുട്ടികളെ രക്ഷപെടുത്തിയത്.അക്രമി കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഒന്നര വയസുള്ള ഒരു കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ പോലീസിന് കഴിഞ്ഞിരുന്നു.തന്റെ മകളുടെ പിറന്നാളോഘഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന ഇയാൾ ഗ്രാമത്തിലെ മറ്റു കുട്ടികളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയ ശേഷം ബന്ദികളാക്കുകയായിരുന്നു.കുട്ടികൾ വീട്ടിൽ പ്രവേശിച്ചതോടെ ഇയാൾ സ്വന്തം ഭാര്യയും മകളും ഉൾപ്പെടെ 23 പേരെയും തോക്കിൻമുനയിൽ നിർത്തുകയായിരുന്നു.ഏറെ വൈകിയും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതോടെ അന്വേഷിച്ചിറങ്ങിയ മാതാപിതാക്കളാണ് കുട്ടികളെ ബന്ദികളാക്കിയ വിവരം പോലീസിൽ അറിയിക്കുന്നത്.രക്ഷാപ്രവർത്തനത്തിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തു.രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസുകാർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ പുരസ്കാരം പ്രഖ്യാപിച്ചു
ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു, അക്രമിയെ വെടിവെച്ചുകൊന്നു
https://malayalam.oneindia.com/news/india/farrukhabad-police-rescued-children-held-hostage-by-up-man-241218.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നോ: പത്ത് മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിൽ ഉത്തർപ്രദേശിലെ ഫറുക്കാബാദ് കൊലക്കേസ് പ്രതി ബന്ധികളാക്കിയ 23 പേരെയും മോചിപ്പിച്ചു.അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയാണ് ഇവരെ മോചിപ്പിച്ചത്.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സുഭാഷ് ബദ്ദാം എന്നയാളാണ് തന്റെ ഭാര്യയേയും, ഒരു വയസുകാരി മകളേയും മറ്റ് 21 കുട്ടികളെയും വീടിനുള്ളിൽ ബന്ധികളാക്കിയത്.കൊറോണ വൈറസ്: ചൈനയിൽ നിന്ന് പൌരന്മാരെ ഒഴിപ്പിക്കില്ലെന്ന് പാകിസ്താൻ, രാജ്യ താൽപ്പര്യത്തിന് എതിര്!! അക്രമിയെ അനുനയിപ്പിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഇയാൾ വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങളും പോലീസും ചേർന്നാണ് കുട്ടികളെ രക്ഷപെടുത്തിയത്.അക്രമി കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഒന്നര വയസുള്ള ഒരു കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ പോലീസിന് കഴിഞ്ഞിരുന്നു.തന്റെ മകളുടെ പിറന്നാളോഘഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന ഇയാൾ ഗ്രാമത്തിലെ മറ്റു കുട്ടികളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയ ശേഷം ബന്ദികളാക്കുകയായിരുന്നു.കുട്ടികൾ വീട്ടിൽ പ്രവേശിച്ചതോടെ ഇയാൾ സ്വന്തം ഭാര്യയും മകളും ഉൾപ്പെടെ 23 പേരെയും തോക്കിൻമുനയിൽ നിർത്തുകയായിരുന്നു.ഏറെ വൈകിയും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതോടെ അന്വേഷിച്ചിറങ്ങിയ മാതാപിതാക്കളാണ് കുട്ടികളെ ബന്ദികളാക്കിയ വിവരം പോലീസിൽ അറിയിക്കുന്നത്.രക്ഷാപ്രവർത്തനത്തിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തു.രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസുകാർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ പുരസ്കാരം പ്രഖ്യാപിച്ചു ### Headline : ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു, അക്രമിയെ വെടിവെച്ചുകൊന്നു
508
നടൻ അനൂപ് മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'കിങ് ഫിഷി'ലെ ആദ്യം ഗാനം പുറത്തിറങ്ങി.എൻ രാമഴയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.രതീഷ് വേഗ ഈണം പകർന്നിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്, വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംവിധായകൻ രഞ്ജിത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ദിവ്യ പിളളയാണ് കിങ് ഫിഷറിൽ അനൂപ് മേനോന്റെ നായികയായി എത്തുന്നത്.നിരഞ്ജന അനൂപ്, നന്ദു ദുര്ഗ കൃഷ്ണ, സംവിധായകന് ലാല് ജോസ്, ധനേഷ് ആനന്ദ്, ആര്യന് കൃഷ്ണ മേനോന്, നിര്മല് പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.വികെ പ്രകാശ് സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്ളിനു ശേഷം അനൂപ് മേനോനും രതീഷ് വേഗയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.ഭാസ്ക്കര വര്മ്മയെയും അയാളുടെ അമ്മാവന് നീലകണ്ഠ വര്മ്മയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില് അംജിത് എസ് കോയ ആണ് നിര്മ്മാണം.ചുറ്റിക കൊണ്ടടിച്ചു 33കാരനെ കൊലപ്പെടുത്തിയ സംഭവം ; കാരണം മദ്യം വാങ്ങാൻ പണം നൽകാഞ്ഞത്
അനൂപ് മേനോന് ചിത്രം 'കിങ് ഫിഷി'ലെ റൊമാന്റിക് ഗാനം റിലീസ് ചെയ്തു
https://www.malayalamexpress.in/archives/912373/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നടൻ അനൂപ് മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'കിങ് ഫിഷി'ലെ ആദ്യം ഗാനം പുറത്തിറങ്ങി.എൻ രാമഴയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.രതീഷ് വേഗ ഈണം പകർന്നിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്, വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംവിധായകൻ രഞ്ജിത്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ദിവ്യ പിളളയാണ് കിങ് ഫിഷറിൽ അനൂപ് മേനോന്റെ നായികയായി എത്തുന്നത്.നിരഞ്ജന അനൂപ്, നന്ദു ദുര്ഗ കൃഷ്ണ, സംവിധായകന് ലാല് ജോസ്, ധനേഷ് ആനന്ദ്, ആര്യന് കൃഷ്ണ മേനോന്, നിര്മല് പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.വികെ പ്രകാശ് സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്ളിനു ശേഷം അനൂപ് മേനോനും രതീഷ് വേഗയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.ഭാസ്ക്കര വര്മ്മയെയും അയാളുടെ അമ്മാവന് നീലകണ്ഠ വര്മ്മയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില് അംജിത് എസ് കോയ ആണ് നിര്മ്മാണം.ചുറ്റിക കൊണ്ടടിച്ചു 33കാരനെ കൊലപ്പെടുത്തിയ സംഭവം ; കാരണം മദ്യം വാങ്ങാൻ പണം നൽകാഞ്ഞത് ### Headline : അനൂപ് മേനോന് ചിത്രം 'കിങ് ഫിഷി'ലെ റൊമാന്റിക് ഗാനം റിലീസ് ചെയ്തു
509
ജോയ് ചാലക്കുടി - 17, 2011 ചിരിമരമുയരണം ചിലന്തിക്കുടഴിയണം കനലഴിക്കൂടിലെ നിനവുകളറിയണം കബണ്ഡങ്ങൾ ചിരിക്കണം കാലനോടെതിർക്കണം....ചെന്താപ്പൂര് - 17, 2011 പെണ്ണോട് ചേർന്നാൽ മണ്ണോട് ചേർന്നപോൽ **** മൂല്യനിർണ്ണയം നിന്നു മൂലനിർണ്ണയം വന്നു....സൗമ്യ എസ് - 17, 2011 ഏകയാണിന്നു ഞാൻ, ഏകയാണിന്നു ഞാൻ ആരോരുമില്ലാത്തൊ- രേകയാണിന്നു ഞാൻ മിണ്ടുവാൻ, കൂടുവാനാരോരുമില്ലാതെ- നാളുകളങ്ങനെ തളളിനീക്കിടുന്നു.സോദരി എന്നോടു മിണ്ടുന്നില്ല.കൂട്ടുകാരെന്നോടു കൂടുന്നില്ല മാതാപിതാക്കളും...സുഹൈന മൻസിൽ - 17, 2011 അമ്മയാണുണ്ണീ നിനക്ക് സർവസ്വവും അമ്മ തന്നെ നിനക്കന്നവും പൈതലേ...നിന്നിളം കണ്ണിൽ നിറയും പ്രകാശവും അമ്മയാമറിവിന്റെ നൻമയാണോമനേ...അമ്മതൻ ചിത്തത്തിലമരുന്ന സാഗരം സ്നേഹമാണെന്നതും ഓർക്ക നീ...രാഘവൻ അത്തോളി - 17, 2011 കെട്ടുപോയനിലങ്ങൾ കിനാവിന്റെ തീക്കനൽ കോരിചുട്ടുപൊളളിക്കുന്ന മസ്തകങ്ങൾ മഴക്കാറ്റിരമ്പുന്ന വറുതിവെന്ത വയലുകൾ നേരിന്റെ തീരമാരോ നിഷേധക്കുരുപ്പുകൾ കുത്തിയിട്ടുമുളപ്പിച്ച കോൺക്രീറ്റുമച്ചിലാരോ പുഞ്ചനെൽവയൽപ്പാടുകൾ കൊയ്ത്തുപാട്ടിന്റെ ഈണം കടഞ്ഞെടുത്തേതു കമ്പോള...കെ.വി.രാമകൃഷ്ണപിളള - 17, 2011 കുഞ്ഞുങ്ങളെല്ലാം കുപ്പിപ്പാൽ കുടിക്കുമ്പോൾ മുല തന്നെ മുല കുടിക്കുന്നു ദൈവമേ.*********** പെറ്റ പെണ്ണിൽ കണ്ണോടും പെറാത്ത പെണ്ണിൽ മനമോടും....പുഴ - 17, 2011 വൃക്ഷം നിലത്ത് ചുവടുറപ്പിച്ചതുകൊണ്ട് കാറ്റിലലഞ്ഞ് കൊടുംകാറ്റിൽ കടപുഴകുന്നു.മനുഷ്യൻ നിലത്ത് ചുവടുറപ്പില്ലാത്തതിനാൽ കാറ്റിന് മുൻപേ കടപുഴകുന്നു....ചന്തിരൂർ ദിവാകരൻ - 17, 2011 ചന്ദനം ചാലിച്ചു ചാർത്തിയനിന്മുഖ മെന്തൊരുചന്തം പൊൻപുലരീ കുങ്കുമപ്പൊട്ടണിഞ്ഞീടാനായ്പുലർ സന്ധ്യപടിഞ്ഞാറുവന്നെന്നോ! നക്ഷത്രക്കണ്ണുമിനുക്കിയിരുട്ടിന്റെ കൊത്തളം ശുദ്ധമാക്കീടുമ്പോൾ അമ്പിളിക്കുത്തുവിളക്കുമായ് ചന്ദ്രിക മന്ദസ്മിതങ്ങൾ പൊഴിക്കുന്നു.വീണ്ടും പുലരിതൻ പൊന്മുഖം കാണുവാൻ സന്ധ്യതപമിരിക്കുന്നേരം
പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
http://www.puzha.com/blog/tag/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82/page/30/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജോയ് ചാലക്കുടി - 17, 2011 ചിരിമരമുയരണം ചിലന്തിക്കുടഴിയണം കനലഴിക്കൂടിലെ നിനവുകളറിയണം കബണ്ഡങ്ങൾ ചിരിക്കണം കാലനോടെതിർക്കണം....ചെന്താപ്പൂര് - 17, 2011 പെണ്ണോട് ചേർന്നാൽ മണ്ണോട് ചേർന്നപോൽ **** മൂല്യനിർണ്ണയം നിന്നു മൂലനിർണ്ണയം വന്നു....സൗമ്യ എസ് - 17, 2011 ഏകയാണിന്നു ഞാൻ, ഏകയാണിന്നു ഞാൻ ആരോരുമില്ലാത്തൊ- രേകയാണിന്നു ഞാൻ മിണ്ടുവാൻ, കൂടുവാനാരോരുമില്ലാതെ- നാളുകളങ്ങനെ തളളിനീക്കിടുന്നു.സോദരി എന്നോടു മിണ്ടുന്നില്ല.കൂട്ടുകാരെന്നോടു കൂടുന്നില്ല മാതാപിതാക്കളും...സുഹൈന മൻസിൽ - 17, 2011 അമ്മയാണുണ്ണീ നിനക്ക് സർവസ്വവും അമ്മ തന്നെ നിനക്കന്നവും പൈതലേ...നിന്നിളം കണ്ണിൽ നിറയും പ്രകാശവും അമ്മയാമറിവിന്റെ നൻമയാണോമനേ...അമ്മതൻ ചിത്തത്തിലമരുന്ന സാഗരം സ്നേഹമാണെന്നതും ഓർക്ക നീ...രാഘവൻ അത്തോളി - 17, 2011 കെട്ടുപോയനിലങ്ങൾ കിനാവിന്റെ തീക്കനൽ കോരിചുട്ടുപൊളളിക്കുന്ന മസ്തകങ്ങൾ മഴക്കാറ്റിരമ്പുന്ന വറുതിവെന്ത വയലുകൾ നേരിന്റെ തീരമാരോ നിഷേധക്കുരുപ്പുകൾ കുത്തിയിട്ടുമുളപ്പിച്ച കോൺക്രീറ്റുമച്ചിലാരോ പുഞ്ചനെൽവയൽപ്പാടുകൾ കൊയ്ത്തുപാട്ടിന്റെ ഈണം കടഞ്ഞെടുത്തേതു കമ്പോള...കെ.വി.രാമകൃഷ്ണപിളള - 17, 2011 കുഞ്ഞുങ്ങളെല്ലാം കുപ്പിപ്പാൽ കുടിക്കുമ്പോൾ മുല തന്നെ മുല കുടിക്കുന്നു ദൈവമേ.*********** പെറ്റ പെണ്ണിൽ കണ്ണോടും പെറാത്ത പെണ്ണിൽ മനമോടും....പുഴ - 17, 2011 വൃക്ഷം നിലത്ത് ചുവടുറപ്പിച്ചതുകൊണ്ട് കാറ്റിലലഞ്ഞ് കൊടുംകാറ്റിൽ കടപുഴകുന്നു.മനുഷ്യൻ നിലത്ത് ചുവടുറപ്പില്ലാത്തതിനാൽ കാറ്റിന് മുൻപേ കടപുഴകുന്നു....ചന്തിരൂർ ദിവാകരൻ - 17, 2011 ചന്ദനം ചാലിച്ചു ചാർത്തിയനിന്മുഖ മെന്തൊരുചന്തം പൊൻപുലരീ കുങ്കുമപ്പൊട്ടണിഞ്ഞീടാനായ്പുലർ സന്ധ്യപടിഞ്ഞാറുവന്നെന്നോ! നക്ഷത്രക്കണ്ണുമിനുക്കിയിരുട്ടിന്റെ കൊത്തളം ശുദ്ധമാക്കീടുമ്പോൾ അമ്പിളിക്കുത്തുവിളക്കുമായ് ചന്ദ്രിക മന്ദസ്മിതങ്ങൾ പൊഴിക്കുന്നു.വീണ്ടും പുലരിതൻ പൊന്മുഖം കാണുവാൻ സന്ധ്യതപമിരിക്കുന്നേരം ### Headline : പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
510
കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയ്ക്കെതിരെ വിടി ബല്റാം.പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്ന് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് വിടി ചോദിച്ചു.മാവോയിസ്റ്റ് പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നൽകുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്.തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്നും വിടി ഫേസ്ബുക്കില് കുറിച്ചു.പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ? നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്.മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്.ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്.അതിന് അപകടകരമായ തരത്തിൽ പിന്തുണ നൽകുന്നത് കോഴിക്കോട്ടെ "മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ"ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്.അങ്ങനെ തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.
പി മോഹനൻ ഭാഗവത്'.. പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ
https://malayalam.oneindia.com/news/kerala/vt-balram-against-cpm-calicut-dist-sec-p-mohanan-237122.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയ്ക്കെതിരെ വിടി ബല്റാം.പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്ന് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് വിടി ചോദിച്ചു.മാവോയിസ്റ്റ് പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നൽകുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്.തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്നും വിടി ഫേസ്ബുക്കില് കുറിച്ചു.പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ? നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്.മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്.ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്.അതിന് അപകടകരമായ തരത്തിൽ പിന്തുണ നൽകുന്നത് കോഴിക്കോട്ടെ "മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ"ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്.അങ്ങനെ തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം. ### Headline : പി മോഹനൻ ഭാഗവത്'.. പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ
511
കണ്ണൂര്: തളിപ്പറമ്പ് നഗരത്തിനടുത്തെ ചെമ്പന്തൊട്ടിയില് നഗ്ന ചിത്രങ്ങള് കാണിച്ചു പെണ്കുട്ടിയെ ലൈംഗീക ചുഷണത്തിനിരയാക്കിയതായി പരാതി.ചെമ്പന്തൊട്ടി ചുഴലി സ്വദേശിനിയായ പെണ്കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചതിനു ശേഷം നഗ്ന ചിത്രങ്ങള് ബന്ധുക്കള്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.ശ്രീറാം കേസ്; കേസ് അട്ടിമറിച്ച പോലീസുകാർ സാക്ഷികൾ, രണ്ടാഴ്ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും! കാസര്കോട് മുളിയാര് സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണമാരംഭിച്ചു.മുളിയാര് നെല്ലിക്കട്ടയിലെ ടി.കെ അജ്മലിനെതിരെയാണ് കേസ്.രണ്ട് വര്ഷം മുന്പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധര്മ്മശാലയിലെ ഒരു അപ്പാര്ട്ട്മെന്റില്വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലില് ചിത്രങ്ങള് പകര്ത്തുകയും ചെയ്യുകയായിരുന്നു.പിന്നീട് ഈ ചിത്രങ്ങള് കാണിച്ച് ഭീഷണിപ്പെടുത്തി പെണ്കുട്ടിയെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കുകയും കൂട്ടുകാര്ക്ക് കാഴ്ചവയ്ക്കാനായി ശ്രമിക്കുകയും ചെയ്തു.ഇതേ തുടര്ന്നാണ് പെണ്കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചത്.കോഴിക്കോട് പഠിക്കുന്ന പെണ്കുട്ടിയെ ഇതേ തുടര്ന്ന് അവിടെയെത്തിയും യുവാവ് ഭീഷണിപ്പെടുത്തി.വിവരം പുറത്തുപറഞ്ഞാല് കൊന്നുകളയുമെന്നായിരുന്നു ഭീഷണി.ഇതേ തുടര്ന്നാണ് പെണ്കുട്ടി കോഴിക്കോട് നടക്കാവ് പോലീസില് പരാതി നല്കിയത്.സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന് പരിധിയായതിനാല് നടക്കാവ് പൊലിസ് കേസ് തളിപ്പറമ്പിലേക്ക് റഫര് ചെയ്യുകയായിരുന്നു.കാസര്കോട് സ്വദേശിയായ യുവാവിനെ ഉടന് അറസ്റ്റു ചെയ്യുമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു
പെണ്കുട്ടിയെ ലൈംഗീകചുഷണത്തിനിരയാക്കി നഗ്ന ചിത്രങ്ങള് ബന്ധുക്കള്ക്കയച്ചു: യുവാവിനെതിരെ കേസ്
https://malayalam.oneindia.com/news/kannur/pocso-case-against-man-on-girl-s-complaint-232609.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: തളിപ്പറമ്പ് നഗരത്തിനടുത്തെ ചെമ്പന്തൊട്ടിയില് നഗ്ന ചിത്രങ്ങള് കാണിച്ചു പെണ്കുട്ടിയെ ലൈംഗീക ചുഷണത്തിനിരയാക്കിയതായി പരാതി.ചെമ്പന്തൊട്ടി ചുഴലി സ്വദേശിനിയായ പെണ്കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചതിനു ശേഷം നഗ്ന ചിത്രങ്ങള് ബന്ധുക്കള്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.ശ്രീറാം കേസ്; കേസ് അട്ടിമറിച്ച പോലീസുകാർ സാക്ഷികൾ, രണ്ടാഴ്ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും! കാസര്കോട് മുളിയാര് സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണമാരംഭിച്ചു.മുളിയാര് നെല്ലിക്കട്ടയിലെ ടി.കെ അജ്മലിനെതിരെയാണ് കേസ്.രണ്ട് വര്ഷം മുന്പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധര്മ്മശാലയിലെ ഒരു അപ്പാര്ട്ട്മെന്റില്വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലില് ചിത്രങ്ങള് പകര്ത്തുകയും ചെയ്യുകയായിരുന്നു.പിന്നീട് ഈ ചിത്രങ്ങള് കാണിച്ച് ഭീഷണിപ്പെടുത്തി പെണ്കുട്ടിയെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കുകയും കൂട്ടുകാര്ക്ക് കാഴ്ചവയ്ക്കാനായി ശ്രമിക്കുകയും ചെയ്തു.ഇതേ തുടര്ന്നാണ് പെണ്കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചത്.കോഴിക്കോട് പഠിക്കുന്ന പെണ്കുട്ടിയെ ഇതേ തുടര്ന്ന് അവിടെയെത്തിയും യുവാവ് ഭീഷണിപ്പെടുത്തി.വിവരം പുറത്തുപറഞ്ഞാല് കൊന്നുകളയുമെന്നായിരുന്നു ഭീഷണി.ഇതേ തുടര്ന്നാണ് പെണ്കുട്ടി കോഴിക്കോട് നടക്കാവ് പോലീസില് പരാതി നല്കിയത്.സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന് പരിധിയായതിനാല് നടക്കാവ് പൊലിസ് കേസ് തളിപ്പറമ്പിലേക്ക് റഫര് ചെയ്യുകയായിരുന്നു.കാസര്കോട് സ്വദേശിയായ യുവാവിനെ ഉടന് അറസ്റ്റു ചെയ്യുമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു ### Headline : പെണ്കുട്ടിയെ ലൈംഗീകചുഷണത്തിനിരയാക്കി നഗ്ന ചിത്രങ്ങള് ബന്ധുക്കള്ക്കയച്ചു: യുവാവിനെതിരെ കേസ്
512
ദില്ലി: രാജ്യത്ത് അടുത്തിടെ കാണപ്പെട്ട അസുഖമാണ് വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യസഭയില് നന്ദിപ്രമേയ ചര്ച്ചകള്ക്ക് മറുപടി പറയുകയായിരുന്നു മോദി.രാജ്യസഭയിലും ചിലര് വോട്ടിങ് മെഷീന് വിഷയം ഉന്നയിച്ചു.പാര്ലമെന്റില് ബിജെപിക്ക് രണ്ട് അംഗങ്ങള് മാത്രമുള്ള ഒരു കാലമുണ്ടായിരുന്നു എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.അന്ന് ഞങ്ങളെ പലരും കളിയാക്കി.പക്ഷേ ഞങ്ങള് കഠിനാധ്വാനം ചെയ്തു ജനവിശ്വാസം നേടിയെടുത്തു.തങ്ങള് ഇതുവരെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മോദി പറഞ്ഞു.വോട്ടിങ് മെഷീനില് അട്ടിമറി നടത്തിയെന്ന് ഒട്ടേറെ പാര്ട്ടികള് ബിജെപിക്കെതിരെ വിമര്ശനം ഉന്നയിക്കുന്നുണ്ട്.എഎപി, ബിഎസ്പി, എസ്പി തുടങ്ങിയവരെല്ലാം ഈ ആരോപണം ഉന്നയിച്ചു.തിരഞ്ഞെടുപ്പ് പ്രക്രിയ ഇത്രയും വികസിച്ചതില് തങ്ങള് അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.1950കളില് തിരഞ്ഞെടുപ്പ് നടപടികള് പൂര്ത്തിയാക്കാന് ഏറെ സമയം വേണ്ടിയിരുന്നു.ബൂത്തുപിടുത്തം അന്ന് സ്ഥിരം വാര്ത്തയായിരുന്നു.ഇന്ന് പോളിങ് ശതമാനമാണ് വാര്ത്തയാകുന്നത്.ഇത് നല്ല സൂചനയാണ്.ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല...അയോധ്യ സാക്ഷി...മുസ്ലിംകള്ക്ക് എല്ലാം വിട്ടുനല്കി ഹിന്ദുക്കള് വോട്ടിങ് മെഷീന് ഉപയോഗിച്ച് ഒട്ടേറെ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.രാജ്യസഭയില് ഇരിക്കുന്ന പല പാര്ട്ടി പ്രതിനിധികള്ക്കും ഇവിടെ എത്താന് അവസരം ലഭിച്ചത് വോട്ടിങ് മെഷീന് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലൂടെയാണ്.പിന്നെ എന്തിനാണ് ഇപ്പോള് മാത്രം വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്നതെന്നും മോദി ചോദിച്ചു.മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ജയിച്ചപ്പോള് കോണ്ഗ്രസ് വോട്ടിങ് മെഷീനെതിരെ രംഗത്തുവന്നില്ലല്ലോ എന്നും മോദി ചൂണ്ടിക്കാട്ടി
വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തല് പുതിയ രോഗമാണെന്ന് മോദി; പ്രതിപക്ഷത്തിന് രൂക്ഷ വിമര്ശനം
https://malayalam.oneindia.com/news/india/blaming-evms-is-the-new-disease-in-india-says-pm-modi-228447.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: രാജ്യത്ത് അടുത്തിടെ കാണപ്പെട്ട അസുഖമാണ് വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യസഭയില് നന്ദിപ്രമേയ ചര്ച്ചകള്ക്ക് മറുപടി പറയുകയായിരുന്നു മോദി.രാജ്യസഭയിലും ചിലര് വോട്ടിങ് മെഷീന് വിഷയം ഉന്നയിച്ചു.പാര്ലമെന്റില് ബിജെപിക്ക് രണ്ട് അംഗങ്ങള് മാത്രമുള്ള ഒരു കാലമുണ്ടായിരുന്നു എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.അന്ന് ഞങ്ങളെ പലരും കളിയാക്കി.പക്ഷേ ഞങ്ങള് കഠിനാധ്വാനം ചെയ്തു ജനവിശ്വാസം നേടിയെടുത്തു.തങ്ങള് ഇതുവരെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മോദി പറഞ്ഞു.വോട്ടിങ് മെഷീനില് അട്ടിമറി നടത്തിയെന്ന് ഒട്ടേറെ പാര്ട്ടികള് ബിജെപിക്കെതിരെ വിമര്ശനം ഉന്നയിക്കുന്നുണ്ട്.എഎപി, ബിഎസ്പി, എസ്പി തുടങ്ങിയവരെല്ലാം ഈ ആരോപണം ഉന്നയിച്ചു.തിരഞ്ഞെടുപ്പ് പ്രക്രിയ ഇത്രയും വികസിച്ചതില് തങ്ങള് അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.1950കളില് തിരഞ്ഞെടുപ്പ് നടപടികള് പൂര്ത്തിയാക്കാന് ഏറെ സമയം വേണ്ടിയിരുന്നു.ബൂത്തുപിടുത്തം അന്ന് സ്ഥിരം വാര്ത്തയായിരുന്നു.ഇന്ന് പോളിങ് ശതമാനമാണ് വാര്ത്തയാകുന്നത്.ഇത് നല്ല സൂചനയാണ്.ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല...അയോധ്യ സാക്ഷി...മുസ്ലിംകള്ക്ക് എല്ലാം വിട്ടുനല്കി ഹിന്ദുക്കള് വോട്ടിങ് മെഷീന് ഉപയോഗിച്ച് ഒട്ടേറെ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.രാജ്യസഭയില് ഇരിക്കുന്ന പല പാര്ട്ടി പ്രതിനിധികള്ക്കും ഇവിടെ എത്താന് അവസരം ലഭിച്ചത് വോട്ടിങ് മെഷീന് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലൂടെയാണ്.പിന്നെ എന്തിനാണ് ഇപ്പോള് മാത്രം വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്നതെന്നും മോദി ചോദിച്ചു.മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ജയിച്ചപ്പോള് കോണ്ഗ്രസ് വോട്ടിങ് മെഷീനെതിരെ രംഗത്തുവന്നില്ലല്ലോ എന്നും മോദി ചൂണ്ടിക്കാട്ടി ### Headline : വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തല് പുതിയ രോഗമാണെന്ന് മോദി; പ്രതിപക്ഷത്തിന് രൂക്ഷ വിമര്ശനം
513
കോഴിക്കോട്: ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ആർട് ഓഫ് ലിവിംഗ് സീനിയർ ടീച്ചറും ആർ പി എൽ ട്രെയിനറുമായ രതീഷ് നിലാതിയിലിനെ മികച്ച സേവാ പ്രവർത്തകൻ എന്നനിലയിൽ കെ.മുരളീധരൻ എം.പി നിറഞ്ഞ സദസ്സിൽ കോഴിക്കോട്ട് ആദരിച്ചു.പ്രധാൻമന്ത്രി കൗശൽ വികാസ് കേന്ദ്രയും ആർട് ഓഫ് ലിവിംഗും സംയുക്തമായി നടത്തിയ ആർ പി എൽ യോഗ ട്രൈനിങ്ങിൽ പങ്കാളികളായ നൂറോളം പേർക്ക് ആർ പി എൽ യോഗ സർട്ടിഫിക്കറ്റുകളുടെ സമർപ്പണവും കെ.മുരളീധരൻ എം പി നിർവ്വഹിച്ചു.രതീഷ് നിലാതിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലയിലെ മുതിർന്ന ആർട് ഓഫ് ലിവിംഗ് പരിശീലക പ്രമുഖൻ കെ വി ബാലചന്ദ്രൻ.യുവനേതൃത്വ പരിശീലന വിഭാഗം ജില്ലാ കൗൺസിൽ മെമ്പർ ബീന കൊയിലാണ്ടി ,ബിബീഷ് ബാലുശ്ശേരി , ആർ പി എൽ ജില്ലാ കോർഡിനേറ്റർ കൃഷ്ണപ്രസാദ്.പി.വിപിൻ കെ കെ തുടങ്ങിയവർ സംസാരിച്ചു.ജിദ്ദ ഒ.ഐ.സി.സി നോര്ക്ക ഹെല്പ് സെല്ലിന്റെ ഇരുപതാംഘട്ട കാര്ഡ് വിതരണം നടത്തി
മികച്ച ദുരിതാശ്വസ പ്രവർത്തനനേതൃത്വം രതീഷ് നിലാതിയിലിന് ആദരവ്
https://www.malayalamexpress.in/archives/811999/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ആർട് ഓഫ് ലിവിംഗ് സീനിയർ ടീച്ചറും ആർ പി എൽ ട്രെയിനറുമായ രതീഷ് നിലാതിയിലിനെ മികച്ച സേവാ പ്രവർത്തകൻ എന്നനിലയിൽ കെ.മുരളീധരൻ എം.പി നിറഞ്ഞ സദസ്സിൽ കോഴിക്കോട്ട് ആദരിച്ചു.പ്രധാൻമന്ത്രി കൗശൽ വികാസ് കേന്ദ്രയും ആർട് ഓഫ് ലിവിംഗും സംയുക്തമായി നടത്തിയ ആർ പി എൽ യോഗ ട്രൈനിങ്ങിൽ പങ്കാളികളായ നൂറോളം പേർക്ക് ആർ പി എൽ യോഗ സർട്ടിഫിക്കറ്റുകളുടെ സമർപ്പണവും കെ.മുരളീധരൻ എം പി നിർവ്വഹിച്ചു.രതീഷ് നിലാതിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലയിലെ മുതിർന്ന ആർട് ഓഫ് ലിവിംഗ് പരിശീലക പ്രമുഖൻ കെ വി ബാലചന്ദ്രൻ.യുവനേതൃത്വ പരിശീലന വിഭാഗം ജില്ലാ കൗൺസിൽ മെമ്പർ ബീന കൊയിലാണ്ടി ,ബിബീഷ് ബാലുശ്ശേരി , ആർ പി എൽ ജില്ലാ കോർഡിനേറ്റർ കൃഷ്ണപ്രസാദ്.പി.വിപിൻ കെ കെ തുടങ്ങിയവർ സംസാരിച്ചു.ജിദ്ദ ഒ.ഐ.സി.സി നോര്ക്ക ഹെല്പ് സെല്ലിന്റെ ഇരുപതാംഘട്ട കാര്ഡ് വിതരണം നടത്തി ### Headline : മികച്ച ദുരിതാശ്വസ പ്രവർത്തനനേതൃത്വം രതീഷ് നിലാതിയിലിന് ആദരവ്
514
വിഷയം നിയമസഭ തിരഞ്ഞെടുപ്പ് സിഎഎ ഏല്ക്കില്ല; അസം പിടിക്കാന് ബിജെപിയുടെ 'തുറുപ്പ്'..മിഷന് '100' പ്രഖ്യാപിച്ച് പാര്ട്ടി! 18, 2020, 14:53 ദില്ലിയില് അധികാരം പിടിക്കാമെന്ന ബിജെപി മോഹം പൊലിയും! ദില്ലി ആംആദ്മി തൂത്തുവാരുമെന്നും സര്വ്വേ 4, 2020, 10:11 പെരുമാറ്റച്ചട്ടം ലംഘിച്ചു: അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, വാഗ്ധാനം നൽകി!! 30, 2020, 19:58 ദില്ലിയില് ബിജെപിക്ക് 30 മുതല് 35 സീറ്റ് വരെ ലഭിക്കും, സര്വ്വേ ഫലം പുറത്ത്, 'തുറുപ്പ്' ഇങ്ങനെ 29, 2020, 16:47 ദില്ലിയില് ആംആദ്മി തന്നെ വിജയിക്കും; പ്രവചിച്ച് സച്ചിന് പൈലറ്റ്!! പണം കൊണ്ട് എല്ലാം നേടാനാവില്ല 27, 2020, 11:45 ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് : കെജ്രിവാളിനെ മറികടക്കുമോ മോദി മാജിക്? കണക്കിലെ കളികൾ ഇങ്ങനെ 7, 2020, 13:01 നിയമസഭ തിരഞ്ഞെടുപ്പിന് കരുക്കൾ നീക്കി അരവിന്ദ് കെജ്രിവാൾ, ഇനി 67 അല്ല, ഇത്തവണ 70ൽ 70! 22, 2019, 13:23 കരുത്ത് തെളിയിക്കാൻ മഹാ വികാസ് അഗാഡി: 162 എംഎൽഎമാർ ഹയാത്ത് ഹോട്ടലിൽ, ഗവർണർക്ക് ക്ഷണം!! 25, 2019, 20:05 മഹാരാഷ്ട്ര സര്ക്കാര് രൂപീകരണം;ശിവസേനയ്ക്കുള്ള പിന്തുണയ്ക്കെതിരെ വിമർശനവുമായി വീണ്ടും സഞ്ജയ് നിരുപം 11, 2019, 10:57 മഹാരാഷ്ട്രയില് ഭരണ തുടര്ച്ച ഉറപ്പിച്ച് എന്ഡിഎ!!'മുഖ്യമന്ത്രി' കസേരയ്ക്ക് ചരട് വലിച്ച് ശിവസേന! 24, 2019, 00:34 റാഫേല് ഉണ്ടായിരുന്നെങ്കില് ഇന്ത്യയില് നിന്ന് ബാലക്കോട്ട് ആക്രമിക്കാമായിരുന്നു;രാജ്നാഥ് സിംഗ് 15, 2019, 12:04 വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു, പ്രചാരണം നിർത്തി 13, 2019, 16:54 ഹരിയാനയിൽ നില ഭദ്രം; വിജയം ഉറപ്പിച്ച ബിജെപിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിസന്ധി
നിയമസഭ തിരഞ്ഞെടുപ്പ്: Latest നിയമസഭ തിരഞ്ഞെടുപ്പ്
https://malayalam.oneindia.com/topic/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD-%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം നിയമസഭ തിരഞ്ഞെടുപ്പ് സിഎഎ ഏല്ക്കില്ല; അസം പിടിക്കാന് ബിജെപിയുടെ 'തുറുപ്പ്'..മിഷന് '100' പ്രഖ്യാപിച്ച് പാര്ട്ടി! 18, 2020, 14:53 ദില്ലിയില് അധികാരം പിടിക്കാമെന്ന ബിജെപി മോഹം പൊലിയും! ദില്ലി ആംആദ്മി തൂത്തുവാരുമെന്നും സര്വ്വേ 4, 2020, 10:11 പെരുമാറ്റച്ചട്ടം ലംഘിച്ചു: അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, വാഗ്ധാനം നൽകി!! 30, 2020, 19:58 ദില്ലിയില് ബിജെപിക്ക് 30 മുതല് 35 സീറ്റ് വരെ ലഭിക്കും, സര്വ്വേ ഫലം പുറത്ത്, 'തുറുപ്പ്' ഇങ്ങനെ 29, 2020, 16:47 ദില്ലിയില് ആംആദ്മി തന്നെ വിജയിക്കും; പ്രവചിച്ച് സച്ചിന് പൈലറ്റ്!! പണം കൊണ്ട് എല്ലാം നേടാനാവില്ല 27, 2020, 11:45 ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് : കെജ്രിവാളിനെ മറികടക്കുമോ മോദി മാജിക്? കണക്കിലെ കളികൾ ഇങ്ങനെ 7, 2020, 13:01 നിയമസഭ തിരഞ്ഞെടുപ്പിന് കരുക്കൾ നീക്കി അരവിന്ദ് കെജ്രിവാൾ, ഇനി 67 അല്ല, ഇത്തവണ 70ൽ 70! 22, 2019, 13:23 കരുത്ത് തെളിയിക്കാൻ മഹാ വികാസ് അഗാഡി: 162 എംഎൽഎമാർ ഹയാത്ത് ഹോട്ടലിൽ, ഗവർണർക്ക് ക്ഷണം!! 25, 2019, 20:05 മഹാരാഷ്ട്ര സര്ക്കാര് രൂപീകരണം;ശിവസേനയ്ക്കുള്ള പിന്തുണയ്ക്കെതിരെ വിമർശനവുമായി വീണ്ടും സഞ്ജയ് നിരുപം 11, 2019, 10:57 മഹാരാഷ്ട്രയില് ഭരണ തുടര്ച്ച ഉറപ്പിച്ച് എന്ഡിഎ!!'മുഖ്യമന്ത്രി' കസേരയ്ക്ക് ചരട് വലിച്ച് ശിവസേന! 24, 2019, 00:34 റാഫേല് ഉണ്ടായിരുന്നെങ്കില് ഇന്ത്യയില് നിന്ന് ബാലക്കോട്ട് ആക്രമിക്കാമായിരുന്നു;രാജ്നാഥ് സിംഗ് 15, 2019, 12:04 വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു, പ്രചാരണം നിർത്തി 13, 2019, 16:54 ഹരിയാനയിൽ നില ഭദ്രം; വിജയം ഉറപ്പിച്ച ബിജെപിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിസന്ധി ### Headline : നിയമസഭ തിരഞ്ഞെടുപ്പ്: Latest നിയമസഭ തിരഞ്ഞെടുപ്പ്
515
വിഷയം വികെ ശ്രീകണ്ഠൻ 'യുഡിഎഫിന് വോട്ട് മറിക്കാൻ കുമ്മനത്തിന്റെ നീക്കം', മാപ്പിന് ശേഷം കുമ്മനത്തെ മലർത്തിയടിച്ച് കടകംപളളി 7, 2019, 09:32 എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി! 21, 2019, 09:23 തന്നെ തോല്പ്പിച്ചതില് ഖേദം പ്രകടിപ്പിച്ച് കോണ്ഗ്രസ്,ലീഗ് അനുഭാവികള് വിളിക്കുന്നു: എംബി രാജേഷ് 14, 2019, 11:06 ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്; മാധ്യമ വാര്ത്തക്കെതിരെ എം ബി രാജേഷ് 25, 2019, 15:14 പാലക്കാട് അട്ടിമറി വിജയത്തില് ഞെട്ടി ഇടതുക്യാംപ്; ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11637, അന്തിമ വിവരങ്ങള് 23, 2019, 18:42 ഒരു പാലക്കാടന് പ്രതികാരം: ശ്രീകണ്ഠന് ഇനി താടിയെടുക്കും, കവിളില് കുത്തിയ പ്രസ്ഥാനത്തെ തറപറ്റിച്ചു 23, 2019, 15:55 ന്യൂനപക്ഷം കൈവിട്ടത് തിരിച്ചടിയായി, തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും..എം ബി രാജേഷ്!! 23, 2019, 12:44 വൻ അട്ടിമറിയിലേക്ക് പാലക്കാട്, കോൺഗ്രസിന്റെ വികെ ശ്രീകണ്ഠന് ലീഡ്, എംബി രാജേഷ് പിന്നിൽ! 23, 2019, 09:01 'പോളിങ് ബൂത്തിൽ തിരക്കുണ്ടോ..?'ഇനി വീട്ടിലിരുന്ന് അറിയാം, പാലക്കാട്ടുകാർക്കായി പ്രത്യേക സംവിധാനം
വികെ ശ്രീകണ്ഠൻ: Latest വികെ ശ്രീകണ്ഠൻ
https://malayalam.oneindia.com/topic/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%86-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം വികെ ശ്രീകണ്ഠൻ 'യുഡിഎഫിന് വോട്ട് മറിക്കാൻ കുമ്മനത്തിന്റെ നീക്കം', മാപ്പിന് ശേഷം കുമ്മനത്തെ മലർത്തിയടിച്ച് കടകംപളളി 7, 2019, 09:32 എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി! 21, 2019, 09:23 തന്നെ തോല്പ്പിച്ചതില് ഖേദം പ്രകടിപ്പിച്ച് കോണ്ഗ്രസ്,ലീഗ് അനുഭാവികള് വിളിക്കുന്നു: എംബി രാജേഷ് 14, 2019, 11:06 ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്; മാധ്യമ വാര്ത്തക്കെതിരെ എം ബി രാജേഷ് 25, 2019, 15:14 പാലക്കാട് അട്ടിമറി വിജയത്തില് ഞെട്ടി ഇടതുക്യാംപ്; ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11637, അന്തിമ വിവരങ്ങള് 23, 2019, 18:42 ഒരു പാലക്കാടന് പ്രതികാരം: ശ്രീകണ്ഠന് ഇനി താടിയെടുക്കും, കവിളില് കുത്തിയ പ്രസ്ഥാനത്തെ തറപറ്റിച്ചു 23, 2019, 15:55 ന്യൂനപക്ഷം കൈവിട്ടത് തിരിച്ചടിയായി, തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും..എം ബി രാജേഷ്!! 23, 2019, 12:44 വൻ അട്ടിമറിയിലേക്ക് പാലക്കാട്, കോൺഗ്രസിന്റെ വികെ ശ്രീകണ്ഠന് ലീഡ്, എംബി രാജേഷ് പിന്നിൽ! 23, 2019, 09:01 'പോളിങ് ബൂത്തിൽ തിരക്കുണ്ടോ..?'ഇനി വീട്ടിലിരുന്ന് അറിയാം, പാലക്കാട്ടുകാർക്കായി പ്രത്യേക സംവിധാനം ### Headline : വികെ ശ്രീകണ്ഠൻ: Latest വികെ ശ്രീകണ്ഠൻ
516
ദില്ലി: അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്.അയോധ്യ കേസിലെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതികരണം.സർക്കാർ ശ്രേഷ്ഠമായ ക്ഷേത്രം പണിയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.അയോധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രം പണിയുന്നതിനായി നൽകണമെന്നും മുസ്ലിങ്ങൾക്ക് പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.രാമജന്മഭൂമിയിൽ ക്ഷേത്രം പണിയണമെന്ന ആവശ്യത്തിനായി നിലകൊണ്ടത് വിഎച്ച്പി ആയിരുന്നു.ക്ഷേത്ര നഗരിയിൽ ക്ഷേത്രം പണിയാനുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും വിഎച്ച്പി വ്യക്തമാക്കി.സുപ്രീം കോടതി കണക്കിലെടുത്ത് അയോധ്യ യിൽ ശ്രേഷ്ഠമായ ക്ഷേത്രം നിർമിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമെന്നും അനന്തര നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിഎച്ച്പി പ്രസ്താവനയിൽ വ്യക്തമാക്കി.ഇന്നത്തെ ദിനം സന്തോഷത്തിന്റേയും ആത്മസംതൃപ്തിയുടേയും പൂർത്തീകരണത്തിന്റേയും ആണ്.വർഷങ്ങളായി തുടർന്നുവന്ന പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കുമൊടുവിലാണ് രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതിന് അനകൂലമായ വിധി വരുന്നത്.ഒടുവിൽ സുപ്രീം കോടതി സത്യവും നീതിയും പ്രസ്താവിച്ചെന്നും വിഎച്ച്പി ചൂണ്ടിക്കാണിക്കുന്നു.40 ദിവസം നീണ്ട വാദം കേൾക്കലിന് ഒടുവിലാണ് സുപ്രീം കോടതി യുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യ കേസിൽ വിധി പുറപ്പെടുവിക്കുന്നത്.അയോധ്യ കേസിലെ വിധിയെ ലോകത്തിലെ സുപ്രധാന വിധിയായാണ് കണക്കാക്കുന്നത്.ഏഴ് ബില്യൺ ആഗോള ജനസംഖ്യയിൽ ആറിലൊന്ന് ഭാഗം ഹിന്ദുക്കളാണ്.എല്ലാ കോടതി നടപടികൾകകികഴിഞ്ഞ 70 വർഷമായി ആശങ്കയോടെ വിധിക്കായി കാത്തിരിക്കുകയാണെന്നും വിഎച്ച്പി വ്യക്തമാക്കുന്നു.കേസിനായി സംഭാവന നൽകിയ എല്ലാവർക്കും നന്ദി പ്രകടിപ്പിച്ച വിഎച്ച്പി ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിൽ പങ്കെടുത്ത അഞ്ജാതരായ ഹിന്ദുക്കൾക്ക് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർക്കുന്നു.എത്രയും പെട്ടെന്ന് രാമജന്മഭൂമിയിൽ ക്ഷേത്രം പണിയുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും വിഎച്ച്പി വ്യക്തമാക്കുന്നു
അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന് സർക്കാരിനോട് വിഎച്ച്പി: ഇന്നത്തെ ദിനം സന്തോഷത്തിന്റേത്
https://malayalam.oneindia.com/news/india/vhp-asks-government-to-facilitate-construction-of-grand-temple-in-ayodhya-236596.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്.അയോധ്യ കേസിലെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതികരണം.സർക്കാർ ശ്രേഷ്ഠമായ ക്ഷേത്രം പണിയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.അയോധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രം പണിയുന്നതിനായി നൽകണമെന്നും മുസ്ലിങ്ങൾക്ക് പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.രാമജന്മഭൂമിയിൽ ക്ഷേത്രം പണിയണമെന്ന ആവശ്യത്തിനായി നിലകൊണ്ടത് വിഎച്ച്പി ആയിരുന്നു.ക്ഷേത്ര നഗരിയിൽ ക്ഷേത്രം പണിയാനുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും വിഎച്ച്പി വ്യക്തമാക്കി.സുപ്രീം കോടതി കണക്കിലെടുത്ത് അയോധ്യ യിൽ ശ്രേഷ്ഠമായ ക്ഷേത്രം നിർമിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമെന്നും അനന്തര നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിഎച്ച്പി പ്രസ്താവനയിൽ വ്യക്തമാക്കി.ഇന്നത്തെ ദിനം സന്തോഷത്തിന്റേയും ആത്മസംതൃപ്തിയുടേയും പൂർത്തീകരണത്തിന്റേയും ആണ്.വർഷങ്ങളായി തുടർന്നുവന്ന പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കുമൊടുവിലാണ് രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതിന് അനകൂലമായ വിധി വരുന്നത്.ഒടുവിൽ സുപ്രീം കോടതി സത്യവും നീതിയും പ്രസ്താവിച്ചെന്നും വിഎച്ച്പി ചൂണ്ടിക്കാണിക്കുന്നു.40 ദിവസം നീണ്ട വാദം കേൾക്കലിന് ഒടുവിലാണ് സുപ്രീം കോടതി യുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യ കേസിൽ വിധി പുറപ്പെടുവിക്കുന്നത്.അയോധ്യ കേസിലെ വിധിയെ ലോകത്തിലെ സുപ്രധാന വിധിയായാണ് കണക്കാക്കുന്നത്.ഏഴ് ബില്യൺ ആഗോള ജനസംഖ്യയിൽ ആറിലൊന്ന് ഭാഗം ഹിന്ദുക്കളാണ്.എല്ലാ കോടതി നടപടികൾകകികഴിഞ്ഞ 70 വർഷമായി ആശങ്കയോടെ വിധിക്കായി കാത്തിരിക്കുകയാണെന്നും വിഎച്ച്പി വ്യക്തമാക്കുന്നു.കേസിനായി സംഭാവന നൽകിയ എല്ലാവർക്കും നന്ദി പ്രകടിപ്പിച്ച വിഎച്ച്പി ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിൽ പങ്കെടുത്ത അഞ്ജാതരായ ഹിന്ദുക്കൾക്ക് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർക്കുന്നു.എത്രയും പെട്ടെന്ന് രാമജന്മഭൂമിയിൽ ക്ഷേത്രം പണിയുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും വിഎച്ച്പി വ്യക്തമാക്കുന്നു ### Headline : അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന് സർക്കാരിനോട് വിഎച്ച്പി: ഇന്നത്തെ ദിനം സന്തോഷത്തിന്റേത്
517
മുംബൈ: അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു തടങ്കൽ കേന്ദ്രം നിർമിക്കാൻ ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് നവി മുംബൈ ആസൂത്രണ അതോറിറ്റിക്കു കത്തെഴുതിയതായി റിപ്പോർട്ട്.ദേശീയ പൗര റജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ നിന്ന് അസമിലെ 19 ലക്ഷം ആളുകൾ പുറത്തായതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനത്തു സർക്കാരിന്റെ സമാനമായ നീക്കം.കത്ത് ലഭിച്ച കാര്യം ആസൂത്രണ അതോറിറ്റി അധികൃതർ സ്ഥരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്രയിലെ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ (സിഡ്കോ) വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, മുംബൈയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള നെരുളിൽ മൂന്ന് ഏക്കർ സ്ഥലം വരെ ആവശ്യപ്പെട്ടുള്ള കത്താണ് അഭ്യന്തര വകുപ്പ് അയച്ചിരിക്കുന്നത്.കത്ത് അയച്ചെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തള്ളിയെങ്കിലും രാജ്യത്തെ എല്ലാ പ്രധാന കുടിയേറ്റ മേഖലകളിലും തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കണമെന്ന് ഈ വർഷമാദ്യം കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു.ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ബംഗ്ലദേശി കുടിയേറ്റക്കാർ അനധികൃതമായി താമസിക്കുന്നുണ്ടെന്നു ബിജെപി സഖ്യകക്ഷിയായ ശിവസേന ആരോപിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോൾ വാർത്ത പുറത്തു വന്നിരിക്കുന്നത്.ഈ വർഷമാദ്യം ലോക്സഭാ തിരഞ്ഞെടുപ്പിനായി രാജസ്ഥാനിൽ പ്രചാരണം നടത്തുന്നതിനിടെ ബംഗ്ലാദേശ് കുടിയേറ്റക്കാർ 'ചിതലുകൾ' ആണെന്നും അവരെ വോട്ടർ പട്ടികയിൽ നിന്നു പുറത്താക്കുമെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചത്.'തുറന്നാൽ മുട്ടിലിഴഞ്ഞ് വീട്ടിൽ പോകാം', മുത്തൂറ്റ് മാനേജർക്ക് സിഐടിയുവിന്റെ ഭീഷണി
അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു രാജ്യത്ത് തടങ്കൽ കേന്ദ്രം
https://www.malayalamexpress.in/archives/798450/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു തടങ്കൽ കേന്ദ്രം നിർമിക്കാൻ ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് നവി മുംബൈ ആസൂത്രണ അതോറിറ്റിക്കു കത്തെഴുതിയതായി റിപ്പോർട്ട്.ദേശീയ പൗര റജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ നിന്ന് അസമിലെ 19 ലക്ഷം ആളുകൾ പുറത്തായതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനത്തു സർക്കാരിന്റെ സമാനമായ നീക്കം.കത്ത് ലഭിച്ച കാര്യം ആസൂത്രണ അതോറിറ്റി അധികൃതർ സ്ഥരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്രയിലെ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ (സിഡ്കോ) വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, മുംബൈയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള നെരുളിൽ മൂന്ന് ഏക്കർ സ്ഥലം വരെ ആവശ്യപ്പെട്ടുള്ള കത്താണ് അഭ്യന്തര വകുപ്പ് അയച്ചിരിക്കുന്നത്.കത്ത് അയച്ചെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തള്ളിയെങ്കിലും രാജ്യത്തെ എല്ലാ പ്രധാന കുടിയേറ്റ മേഖലകളിലും തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കണമെന്ന് ഈ വർഷമാദ്യം കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു.ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ബംഗ്ലദേശി കുടിയേറ്റക്കാർ അനധികൃതമായി താമസിക്കുന്നുണ്ടെന്നു ബിജെപി സഖ്യകക്ഷിയായ ശിവസേന ആരോപിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോൾ വാർത്ത പുറത്തു വന്നിരിക്കുന്നത്.ഈ വർഷമാദ്യം ലോക്സഭാ തിരഞ്ഞെടുപ്പിനായി രാജസ്ഥാനിൽ പ്രചാരണം നടത്തുന്നതിനിടെ ബംഗ്ലാദേശ് കുടിയേറ്റക്കാർ 'ചിതലുകൾ' ആണെന്നും അവരെ വോട്ടർ പട്ടികയിൽ നിന്നു പുറത്താക്കുമെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചത്.'തുറന്നാൽ മുട്ടിലിഴഞ്ഞ് വീട്ടിൽ പോകാം', മുത്തൂറ്റ് മാനേജർക്ക് സിഐടിയുവിന്റെ ഭീഷണി ### Headline : അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു രാജ്യത്ത് തടങ്കൽ കേന്ദ്രം
518
എറണാകുളം: പോലീസ് ലാത്തിച്ചാര്ജ്ജില് പരിക്കേറ്റ തന്റെ കൈക്ക് ഒടിവില്ലെന്ന് പൊലീസിന് വ്യാജ റിപ്പോര്ട്ട് നല്കിയ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്ദോ എബ്രഹാം എംഎല്എ.സിപിഐ മാര്ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്ജ്ജില് കളക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടി വൈകുന്നതിലും എംഎല്എ അതൃപ്തി രേഖപ്പെടുത്തി.ശ്രീറാമിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും, സസ്പെന്ഷനും സാധ്യത പൊലീസ് ലാത്തിചാര്ജ് നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരായവര്ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് എംഎല്എയെ ചൊടിപ്പിച്ചത്.തന്റെ കൈയ്ക്ക് ഒടിവില്ലെന്ന് കാണിച്ച് പോലീസിന് വ്യാജറിപ്പോര്ട്ട് നല്കിയ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയുടെ നടപടിക്ക് പിന്നില് ഗൂഡാലോചനയുണ്ടെന്നും എല്ദോ എബ്രഹാം വ്യക്തമാക്കി.പോലീസുകാര്ക്കെതിരെ നടപടി വൈകുന്നതില് സിപിഐ ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.പോലീസ് ലാത്തിച്ചാര്ജ്ജില് പാര്ട്ടി ജില്ലാ സെക്രട്ടറി പി രാജു, എല്ദോ എ ബ്രഹാം തുടങ്ങിയവര്ക്ക് മര്ദ്ദനമേറ്റത് അന്വേഷിക്കാന് സിപിഐ കഴിഞ്ഞ ദിവസം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, പി പി സുനീർ എന്നിവരാണ് കമ്മീഷന് അംഗങ്ങൾ.കലക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടിയുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രണ്ടാഴ്ച്ചയായിട്ടും യാഥാര്ഥ്യമാകാത്ത സാഹചര്യത്തില് കൂടിയായാണ് പാര്ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്
കൈയ്ക്ക് ഒടിവില്ലെന്ന് വ്യാജ റിപ്പോര്ട്ട് നല്കി: ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎല്എ
https://malayalam.oneindia.com/news/kerala/fake-report-eldho-abraham-mla-says-action-will-be-taken-against-hospital-231099.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : എറണാകുളം: പോലീസ് ലാത്തിച്ചാര്ജ്ജില് പരിക്കേറ്റ തന്റെ കൈക്ക് ഒടിവില്ലെന്ന് പൊലീസിന് വ്യാജ റിപ്പോര്ട്ട് നല്കിയ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്ദോ എബ്രഹാം എംഎല്എ.സിപിഐ മാര്ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്ജ്ജില് കളക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടി വൈകുന്നതിലും എംഎല്എ അതൃപ്തി രേഖപ്പെടുത്തി.ശ്രീറാമിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും, സസ്പെന്ഷനും സാധ്യത പൊലീസ് ലാത്തിചാര്ജ് നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരായവര്ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് എംഎല്എയെ ചൊടിപ്പിച്ചത്.തന്റെ കൈയ്ക്ക് ഒടിവില്ലെന്ന് കാണിച്ച് പോലീസിന് വ്യാജറിപ്പോര്ട്ട് നല്കിയ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയുടെ നടപടിക്ക് പിന്നില് ഗൂഡാലോചനയുണ്ടെന്നും എല്ദോ എബ്രഹാം വ്യക്തമാക്കി.പോലീസുകാര്ക്കെതിരെ നടപടി വൈകുന്നതില് സിപിഐ ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.പോലീസ് ലാത്തിച്ചാര്ജ്ജില് പാര്ട്ടി ജില്ലാ സെക്രട്ടറി പി രാജു, എല്ദോ എ ബ്രഹാം തുടങ്ങിയവര്ക്ക് മര്ദ്ദനമേറ്റത് അന്വേഷിക്കാന് സിപിഐ കഴിഞ്ഞ ദിവസം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, പി പി സുനീർ എന്നിവരാണ് കമ്മീഷന് അംഗങ്ങൾ.കലക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടിയുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രണ്ടാഴ്ച്ചയായിട്ടും യാഥാര്ഥ്യമാകാത്ത സാഹചര്യത്തില് കൂടിയായാണ് പാര്ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ### Headline : കൈയ്ക്ക് ഒടിവില്ലെന്ന് വ്യാജ റിപ്പോര്ട്ട് നല്കി: ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎല്എ
519
ദില്ലി: മഹാരാഷ്ട്ര നവനിര്മാണ് സേനാ അധ്യക്ഷന് രാജ് താക്കറേ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി.മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര് സുനില് അറോറയുമായി തിങ്കളാഴ്ച താക്കറേ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയത്.കർണാടക പ്രസന്ധി; കോൺഗ്രസിന് തലവേദന തുടരുന്നു, ഒരു എംഎൽഎകൂടി രാജിവെച്ചു, പ്രതിസന്ധി തീർക്കാൻ കോൺഗ്രസ് വോട്ടിങ് മെഷീന് വിഷയം ഉള്പ്പെടെയുള്ള കാര്യങ്ങള് ഇരുനേതാക്കളും ചര്ച്ച ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില് മഹാരാഷ്ട്രയില് കോണ്ഗ്രസ്-എന് സി പി സഖ്യത്തിനൊപ്പം ചേരാന് എം എന് എസ് താല്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ കോൺഗ്രസ് ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നവനിര്മാണ് സേനാ മത്സര രംഗത്ത് ഉണ്ടായിരുന്നില്ല.എന്നാൽ മോദിക്കെതിരെ വൻ പ്രചരണങ്ങൾ നടത്തിയിരുന്നു..മഹാരാഷ്ട്രയില് ഈ വര്ഷം അവസാനമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില് വോട്ടിങ് മെഷീനുകള്ക്കു പകരം ബാലറ്റ് പേപ്പര് ഉപയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര് സുനില് അറോറയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു
രാജ് താക്കറെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; ചർച്ച ചെയ്തത് വോട്ടിങ് മെഷീന് വിഷയം
https://malayalam.oneindia.com/news/india/raj-thackeray-meets-sonia-gandhi-in-delhi-229253.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മഹാരാഷ്ട്ര നവനിര്മാണ് സേനാ അധ്യക്ഷന് രാജ് താക്കറേ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി.മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര് സുനില് അറോറയുമായി തിങ്കളാഴ്ച താക്കറേ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയത്.കർണാടക പ്രസന്ധി; കോൺഗ്രസിന് തലവേദന തുടരുന്നു, ഒരു എംഎൽഎകൂടി രാജിവെച്ചു, പ്രതിസന്ധി തീർക്കാൻ കോൺഗ്രസ് വോട്ടിങ് മെഷീന് വിഷയം ഉള്പ്പെടെയുള്ള കാര്യങ്ങള് ഇരുനേതാക്കളും ചര്ച്ച ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില് മഹാരാഷ്ട്രയില് കോണ്ഗ്രസ്-എന് സി പി സഖ്യത്തിനൊപ്പം ചേരാന് എം എന് എസ് താല്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ കോൺഗ്രസ് ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നവനിര്മാണ് സേനാ മത്സര രംഗത്ത് ഉണ്ടായിരുന്നില്ല.എന്നാൽ മോദിക്കെതിരെ വൻ പ്രചരണങ്ങൾ നടത്തിയിരുന്നു..മഹാരാഷ്ട്രയില് ഈ വര്ഷം അവസാനമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില് വോട്ടിങ് മെഷീനുകള്ക്കു പകരം ബാലറ്റ് പേപ്പര് ഉപയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര് സുനില് അറോറയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു ### Headline : രാജ് താക്കറെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; ചർച്ച ചെയ്തത് വോട്ടിങ് മെഷീന് വിഷയം
520
ജയ്പൂര്: രാജസ്ഥാനില് ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നിരിക്കുകയാണ്.കാര് ടോള് പാസയിലേക്ക് നിയന്ത്രണം വിട്ട് ഇരച്ച് കയറുന്നതാണ് വീഡിയോയില് ഉള്ളത്.രാജസ്ഥാനിലെ കിഷന്ഗഞ്ചിലുള്ള ടോള് പാസയിലാണ് സംഭവം നടന്നത്.അതേസമയം വിശദവിവരങ്ങള് ലഭ്യമായിട്ടില്ലെന്നാണ് പോലീസ് റിപ്പോര്ട്ട്.എന്നാല് കഷ്ടിച്ചാണ് പലരും രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള് പറയുന്നു.ഡ്രൈവര് ബ്രേക്കിന് പകരം ആക്സിലേറ്റര് ചവിട്ടി പിടിച്ചതാണ് അതിവേഗത്തില് കാര് ആളുകള്ക്കിടയിലേക്ക് കുതിച്ച് കയറാന് കാരണമായതെന്നാണ് വീഡിയോയില് നിന്ന് വ്യക്തമാകുന്നത്.നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.ആളുകള് വാഹനം ഇടിച്ച് തെറിപ്പിക്കുന്നത് സമീപത്തെ ക്യാമറയില് പതിഞ്ഞിട്ടുണ്ട്.എന്നാല് ആക്സിലേറ്റര് അബദ്ധത്തില് അമര്ത്തിയതാണെന്നാണ് ഡ്രൈവര് പറഞ്ഞിരിക്കുന്നത്.അതേസമയം ആരും അപകടത്തില് മരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്.ഇയാള് മനപ്പൂര്വം കാര് ഇടിച്ചതാണെന്ന്് ആരോപണമുയര്ന്നിട്ടുണ്ട്.പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തോ എന്ന് വ്യക്തമല്ല.എന്നാല് കേസിനെ കുറിച്ചോ ആരാണ് വണ്ടിയോടിച്ചതെന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.ഇത് മനപ്പൂര്വം മറച്ചുവെക്കുന്നതാണെന്നും ചിലര് ആരോപിക്കുന്നുണ്ട്.വീഡിയോയില് ടോള് പ്ലാസയില് വെച്ച് ആളുകള് കാറിന് ചുറ്റും നില്ക്കുന്നത് കാണാം.പിന്നീട് കാര് പിന്നോട്ടെടുക്കുന്നുണ്ട്.തുടര്ന്ന് ആളുകള് മുന്നോട്ട് പോകുമ്പോള് അതിവേഗത്തില് ഈ കാര് ഇവര്ക്കിടയിലേക്ക് ഓടിയെത്തുകയായിരുന്നു.ഇവരെയെല്ലാം ഇടിച്ചു തെറിപ്പിച്ചാണ് കാര് മുന്നോട്ട് പോയത്.ഇതിനിടെ കാറിന്റെ വാതില് തുറക്കുന്നുമുണ്ട്.ഇത് മനപ്പൂര്വം സംഭവിച്ചതാണെന്ന ആരോപണങ്ങള് ശരിവെക്കുന്നതാണ് ദൃശ്യങ്ങളില് നിന്ന് വ്യക്തമാകുന്നത്
ബ്രേക്കിന് പകരം ആക്സിലേറ്റര്, ടോള് പ്ലാസയിലേക്ക് കാര് ഇരച്ചുകയറി, ഒടുവില് സംഭവിച്ചത് ഇങ്ങനെ
https://malayalam.oneindia.com/news/india/car-rams-into-people-at-toll-plaza-230796.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയ്പൂര്: രാജസ്ഥാനില് ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നിരിക്കുകയാണ്.കാര് ടോള് പാസയിലേക്ക് നിയന്ത്രണം വിട്ട് ഇരച്ച് കയറുന്നതാണ് വീഡിയോയില് ഉള്ളത്.രാജസ്ഥാനിലെ കിഷന്ഗഞ്ചിലുള്ള ടോള് പാസയിലാണ് സംഭവം നടന്നത്.അതേസമയം വിശദവിവരങ്ങള് ലഭ്യമായിട്ടില്ലെന്നാണ് പോലീസ് റിപ്പോര്ട്ട്.എന്നാല് കഷ്ടിച്ചാണ് പലരും രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള് പറയുന്നു.ഡ്രൈവര് ബ്രേക്കിന് പകരം ആക്സിലേറ്റര് ചവിട്ടി പിടിച്ചതാണ് അതിവേഗത്തില് കാര് ആളുകള്ക്കിടയിലേക്ക് കുതിച്ച് കയറാന് കാരണമായതെന്നാണ് വീഡിയോയില് നിന്ന് വ്യക്തമാകുന്നത്.നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.ആളുകള് വാഹനം ഇടിച്ച് തെറിപ്പിക്കുന്നത് സമീപത്തെ ക്യാമറയില് പതിഞ്ഞിട്ടുണ്ട്.എന്നാല് ആക്സിലേറ്റര് അബദ്ധത്തില് അമര്ത്തിയതാണെന്നാണ് ഡ്രൈവര് പറഞ്ഞിരിക്കുന്നത്.അതേസമയം ആരും അപകടത്തില് മരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്.ഇയാള് മനപ്പൂര്വം കാര് ഇടിച്ചതാണെന്ന്് ആരോപണമുയര്ന്നിട്ടുണ്ട്.പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തോ എന്ന് വ്യക്തമല്ല.എന്നാല് കേസിനെ കുറിച്ചോ ആരാണ് വണ്ടിയോടിച്ചതെന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.ഇത് മനപ്പൂര്വം മറച്ചുവെക്കുന്നതാണെന്നും ചിലര് ആരോപിക്കുന്നുണ്ട്.വീഡിയോയില് ടോള് പ്ലാസയില് വെച്ച് ആളുകള് കാറിന് ചുറ്റും നില്ക്കുന്നത് കാണാം.പിന്നീട് കാര് പിന്നോട്ടെടുക്കുന്നുണ്ട്.തുടര്ന്ന് ആളുകള് മുന്നോട്ട് പോകുമ്പോള് അതിവേഗത്തില് ഈ കാര് ഇവര്ക്കിടയിലേക്ക് ഓടിയെത്തുകയായിരുന്നു.ഇവരെയെല്ലാം ഇടിച്ചു തെറിപ്പിച്ചാണ് കാര് മുന്നോട്ട് പോയത്.ഇതിനിടെ കാറിന്റെ വാതില് തുറക്കുന്നുമുണ്ട്.ഇത് മനപ്പൂര്വം സംഭവിച്ചതാണെന്ന ആരോപണങ്ങള് ശരിവെക്കുന്നതാണ് ദൃശ്യങ്ങളില് നിന്ന് വ്യക്തമാകുന്നത് ### Headline : ബ്രേക്കിന് പകരം ആക്സിലേറ്റര്, ടോള് പ്ലാസയിലേക്ക് കാര് ഇരച്ചുകയറി, ഒടുവില് സംഭവിച്ചത് ഇങ്ങനെ
521
തിരുവനന്തപുരം: പത്തനംത്തിട്ടിയില് ഇത്തവണ ബിജെപി വിജയിക്കുമെന്ന് മണ്ഡലത്തിലെ എന്ഡിഎ സ്ഥാനാര്ത്ഥി കെ സുരേന്ദ്രന്.വിശ്വാസമാണ് ഇത്തവണ മണ്ഡലത്തിലെ വിധി നിര്ണ്ണയിച്ചത്.പരാജയഭീതി പൂണ്ട മുഖ്യമന്ത്രിയുടെ വിറളി പിടിച്ച മുഖമാണ് ഇന്ന് മാധ്യങ്ങള്ക്ക് മുന്നില് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.17 സീറ്റില് വിജയം ഉറപ്പ്; 3 സീറ്റുകളില് ഭൂരിപക്ഷം ലക്ഷം കടക്കും, യുഡിഎഫ് കണക്ക് കൂട്ടലുകള് ഇങ്ങനെ അതേസമയം, ബിജെപിക്ക് കേരളത്തില് സുവര്ണ്ണാവസരമാണെന്ന തന്റെ പ്രസംഗം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് ശ്രീധരന് പിള്ള അഭിപ്രായപ്പെട്ടു.ബിജെപി അജന്ഡ നിര്ണ്ണയിച്ച തിരഞ്ഞെടുപ്പാണിത്.മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില് ജയരാജന്റെ വിജയം പ്രതീക്ഷിച്ച് സിപിഎം വിവാദ പരാമര്ശങ്ങളുടെ പേരില് താന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മാപ്പ് പറഞ്ഞിട്ടില്ല.താന് പുറത്തിറങ്ങി വിഡ്ഡിത്തം പറയുകയാണെന്നാണ് ടീക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞത്.അതെന്താണെന്ന് വ്യക്തമാക്കാന് അദ്ദേഹം തയ്യാറാവണം.ഒരു പൊതുപ്രവര്ത്തകനോടും തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില് പെരുമാറാന് പാടില്ല.ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സവില് ക്രിമിനല് നടപടികള് സ്വീകരിക്കുമെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി
പത്തനംതിട്ടയില് ബിജെപിയുടെ വിജയം ഉറപ്പ്; വിധി നിര്ണ്ണയിച്ചത് വിശ്വാസികള്, പിണറായിക്ക് പരാജയ ഭീതി
https://malayalam.oneindia.com/news/kerala/k-surendran-on-pathanamthitta-223999.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പത്തനംത്തിട്ടിയില് ഇത്തവണ ബിജെപി വിജയിക്കുമെന്ന് മണ്ഡലത്തിലെ എന്ഡിഎ സ്ഥാനാര്ത്ഥി കെ സുരേന്ദ്രന്.വിശ്വാസമാണ് ഇത്തവണ മണ്ഡലത്തിലെ വിധി നിര്ണ്ണയിച്ചത്.പരാജയഭീതി പൂണ്ട മുഖ്യമന്ത്രിയുടെ വിറളി പിടിച്ച മുഖമാണ് ഇന്ന് മാധ്യങ്ങള്ക്ക് മുന്നില് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.17 സീറ്റില് വിജയം ഉറപ്പ്; 3 സീറ്റുകളില് ഭൂരിപക്ഷം ലക്ഷം കടക്കും, യുഡിഎഫ് കണക്ക് കൂട്ടലുകള് ഇങ്ങനെ അതേസമയം, ബിജെപിക്ക് കേരളത്തില് സുവര്ണ്ണാവസരമാണെന്ന തന്റെ പ്രസംഗം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് ശ്രീധരന് പിള്ള അഭിപ്രായപ്പെട്ടു.ബിജെപി അജന്ഡ നിര്ണ്ണയിച്ച തിരഞ്ഞെടുപ്പാണിത്.മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില് ജയരാജന്റെ വിജയം പ്രതീക്ഷിച്ച് സിപിഎം വിവാദ പരാമര്ശങ്ങളുടെ പേരില് താന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മാപ്പ് പറഞ്ഞിട്ടില്ല.താന് പുറത്തിറങ്ങി വിഡ്ഡിത്തം പറയുകയാണെന്നാണ് ടീക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞത്.അതെന്താണെന്ന് വ്യക്തമാക്കാന് അദ്ദേഹം തയ്യാറാവണം.ഒരു പൊതുപ്രവര്ത്തകനോടും തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില് പെരുമാറാന് പാടില്ല.ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സവില് ക്രിമിനല് നടപടികള് സ്വീകരിക്കുമെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി ### Headline : പത്തനംതിട്ടയില് ബിജെപിയുടെ വിജയം ഉറപ്പ്; വിധി നിര്ണ്ണയിച്ചത് വിശ്വാസികള്, പിണറായിക്ക് പരാജയ ഭീതി
522
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്ന ദില്ലി ഷെഹീന്ബാഗില് നാടകീയ രംഗങ്ങള്.പ്രതിഷേധിക്കുന്ന സ്ത്രീകള്ക്കിടയിലേക്ക് ബുര്ഖ ധരിച്ച് എത്തിയ ബിജെപി അനുയായിയെ സമരക്കാര് കൈയ്യോടെ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.ബിജെപി അനുയായി ആയ സ്ത്രീ മുഖം മറച്ച് പ്രതിഷേധകര്ക്കിടയില് കടന്ന് കൂടുകയായിരുന്നു.സംശയം തോന്നിയ സമരക്കാര് ഇവരെ പരിശോധിച്ചതോടെ ഇവരുടെ കൈയ്യില് നിന്നും കാമറ ലഭിച്ചു.ഇതോടെ പ്രതിഷേധക്കാര് ഇവരെ പിടികൂടിയതാണ് നാടകീയ സംഭവങ്ങള്ക്ക് വഴി വെച്ചത്.ബിജെപി അനുയായി വലതുപക്ഷ ആക്റ്റിവിസ്റ്റും ട്വിറ്ററില് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നതുമായ ബിജെപി അനുയായി ആയ ഗുഞ്ച കപൂറിനെയാണ് പ്രതിഷേധകര് കൈയ്യോടെ പിടികൂടിയത്.ബുര്ഖ ധരിച്ചെത്തിയ ഗുഞ്ച കപൂര് പ്രതിഷേധകരോട് ചോദ്യങ്ങള് ചോദിച്ചു തുടങ്ങിയതോടെയാണ് സംശയത്തിന് വഴിവെച്ചത്.കാമറ കണ്ടെത്തി തുടര്ന്ന് പ്രതിഷേധകര് നടത്തിയ അന്വേഷണത്തില് ഇവരുടെ പക്കല് നിന്നും കാമറ കണ്ടെത്തി.ഇതോടെ ഗുഞ്ചറിനെ പോലീസ് കസ്റ്റഡിയില് എടുക്കുകയായിരുന്നു.ഇവരെ പിന്നീട് സരിത വിഹാര് പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.ബിജെപിയെ പിന്തുണച്ച് റൈറ്റ് നറേറ്റീവ് എന്ന യൂട്യൂബ് ചാനല് നടത്തുന്ന ഗുഞ്ച കപൂര് ചില ടിവി പരിപാടികളില് ബിജെപിയെ പിന്തുണച്ചുള്ള ചര്ച്ചകളില് പങ്കെടുക്കാറുണ്ട്.പ്രതിഷേധകര് കൈയ്യേറ്റം ചെയ്തതോടെ താന് ലഖൗനവില് നിന്നാണെന്നും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില് പങ്കെടുക്കുന്നവരാണെന്നുമാണ് ഗുഞ്ചര് പറയുന്നത്.ചോദ്യം ചെയ്ത് സമരക്കാര് അതേസമയം എന്തിനാണ് ബുര്ഖ ധരിച്ചെത്തിയതെന്നും മുഖം മറച്ചത് എന്തിനാണെന്നും പ്രതിഷേധകര് ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോകള് പുറത്തുവന്നിട്ടുണ്ട്..വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്.ഷെഹീന്ബാഗിന് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷെഹീന്ബാഗ് സമരങ്ങള്ക്ക് നേരെയുള്ള ആക്രമങ്ങള് ശക്തമായിട്ടുണ്ട്.കഴിഞ്ഞ ദിവസം ഷെഹീന്ബാഗിലെ പ്രതിഷേധകര്ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നു.മൂന്ന് തവണയാണ് പ്രതിഷേധിക്കുന്ന സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെ അക്രമി വെടിയുതിര്ത്തത്
ഷെഹീന്ബാഗില് ബുര്ഖ ധരിച്ച് കടന്ന് കൂടി ബിജെപി അനുയായി, കൈയ്യോടെ പൊക്കി സമരക്കാര്, വീഡിയോ
https://malayalam.oneindia.com/news/india/chaos-at-shaheen-bagh-as-burqa-clad-woman-raises-suspicion-241559.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്ന ദില്ലി ഷെഹീന്ബാഗില് നാടകീയ രംഗങ്ങള്.പ്രതിഷേധിക്കുന്ന സ്ത്രീകള്ക്കിടയിലേക്ക് ബുര്ഖ ധരിച്ച് എത്തിയ ബിജെപി അനുയായിയെ സമരക്കാര് കൈയ്യോടെ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.ബിജെപി അനുയായി ആയ സ്ത്രീ മുഖം മറച്ച് പ്രതിഷേധകര്ക്കിടയില് കടന്ന് കൂടുകയായിരുന്നു.സംശയം തോന്നിയ സമരക്കാര് ഇവരെ പരിശോധിച്ചതോടെ ഇവരുടെ കൈയ്യില് നിന്നും കാമറ ലഭിച്ചു.ഇതോടെ പ്രതിഷേധക്കാര് ഇവരെ പിടികൂടിയതാണ് നാടകീയ സംഭവങ്ങള്ക്ക് വഴി വെച്ചത്.ബിജെപി അനുയായി വലതുപക്ഷ ആക്റ്റിവിസ്റ്റും ട്വിറ്ററില് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നതുമായ ബിജെപി അനുയായി ആയ ഗുഞ്ച കപൂറിനെയാണ് പ്രതിഷേധകര് കൈയ്യോടെ പിടികൂടിയത്.ബുര്ഖ ധരിച്ചെത്തിയ ഗുഞ്ച കപൂര് പ്രതിഷേധകരോട് ചോദ്യങ്ങള് ചോദിച്ചു തുടങ്ങിയതോടെയാണ് സംശയത്തിന് വഴിവെച്ചത്.കാമറ കണ്ടെത്തി തുടര്ന്ന് പ്രതിഷേധകര് നടത്തിയ അന്വേഷണത്തില് ഇവരുടെ പക്കല് നിന്നും കാമറ കണ്ടെത്തി.ഇതോടെ ഗുഞ്ചറിനെ പോലീസ് കസ്റ്റഡിയില് എടുക്കുകയായിരുന്നു.ഇവരെ പിന്നീട് സരിത വിഹാര് പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.ബിജെപിയെ പിന്തുണച്ച് റൈറ്റ് നറേറ്റീവ് എന്ന യൂട്യൂബ് ചാനല് നടത്തുന്ന ഗുഞ്ച കപൂര് ചില ടിവി പരിപാടികളില് ബിജെപിയെ പിന്തുണച്ചുള്ള ചര്ച്ചകളില് പങ്കെടുക്കാറുണ്ട്.പ്രതിഷേധകര് കൈയ്യേറ്റം ചെയ്തതോടെ താന് ലഖൗനവില് നിന്നാണെന്നും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില് പങ്കെടുക്കുന്നവരാണെന്നുമാണ് ഗുഞ്ചര് പറയുന്നത്.ചോദ്യം ചെയ്ത് സമരക്കാര് അതേസമയം എന്തിനാണ് ബുര്ഖ ധരിച്ചെത്തിയതെന്നും മുഖം മറച്ചത് എന്തിനാണെന്നും പ്രതിഷേധകര് ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോകള് പുറത്തുവന്നിട്ടുണ്ട്..വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്.ഷെഹീന്ബാഗിന് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷെഹീന്ബാഗ് സമരങ്ങള്ക്ക് നേരെയുള്ള ആക്രമങ്ങള് ശക്തമായിട്ടുണ്ട്.കഴിഞ്ഞ ദിവസം ഷെഹീന്ബാഗിലെ പ്രതിഷേധകര്ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നു.മൂന്ന് തവണയാണ് പ്രതിഷേധിക്കുന്ന സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെ അക്രമി വെടിയുതിര്ത്തത് ### Headline : ഷെഹീന്ബാഗില് ബുര്ഖ ധരിച്ച് കടന്ന് കൂടി ബിജെപി അനുയായി, കൈയ്യോടെ പൊക്കി സമരക്കാര്, വീഡിയോ
523
പത്തനംതിട്ട: കുളിമുറിയില് നിന്നു ദൃശ്യം പകര്ത്താനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാര് പിടികൂടി.പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലാണ് രസകരമായ സംഭവം നടന്നത്.19 കാരനായ അനന്തുവെന്ന യുവാവിനെയാണ് നാട്ടുകാര് പിടികൂടി പോലീസില് ഏല്പ്പിച്ചത്.പാഷാണം ഷാജിക്ക് തുണയായത് പോലീസ് തന്ത്രം...പ്രതികളെ കുടുക്കിയത് ഇങ്ങനെ, ഇനി മൂന്നാമന്....കുളിമുറിയുടെ ചുവരില് ദ്വാരം കുളിമുറിയുടെ ചുവരില് ദ്വാരമുണ്ടാക്കി കൈവശമുള്ള മൊബൈല് ഫോണില് ദൃശ്യങ്ങള് പകര്ത്താന് ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെ നാട്ടുകാര് പിടികൂടിയത്.സംഭവം വൈകീട്ട് ഞായറാഴ്ടച വൈകീട്ടോടെയായിരുന്നു സംഭവം.പരുത്യാനിക്കല് സ്വദേശിയുടെ വീട്ടു പരിസരത്തുള്ള കുളിമുറിക്ക് അടുത്തു നിന്നാണ് സംശയകരമായ സാഹചര്യത്തില് അനന്തുവിനെ നാട്ടുകാര് കണ്ടത്.പെണ്കുട്ടി നിലവിളിച്ചു കുളിമുറിക്ക് അകത്തുണ്ടായിരുന്ന പെണ്കുട്ടി നിലവിളിച്ചതോടെ വീട്ടില് നിന്നും അമ്മ പുറത്തിറങ്ങി നോക്കുകയായിരുന്നു.അപ്പോഴാണ് അനന്തു കുളിമുറിക്ക് പിറകില് മറഞ്ഞുനില്ക്കുന്നതായി കണ്ടത്.നാട്ടുകാര് കൈകാര്യം ചെയ്തു അനന്തുവിനെ കണ്ട പെണ്കുട്ടിയുടെ അമ്മ ബഹളം വയ്ക്കുകയായിരുന്നു.ഇതോടെ നാട്ടുകാര് ഓടിക്കൂടി അനന്തുവിനെ പിടികൂടി ശരിക്കും കൈകാര്യം ചെയ്തു.തുടര്ന്നു പോലീസില് വിവരമറിയിക്കുകയായിരുന്നു.മൊബൈല് പിടിച്ചെടുത്തു അനന്തുവിന്റെ പക്കലുണ്ടായിരുന്ന മൊബൈല് ഫോണ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ശാസ്ത്രീയ പരിശോധന കൂടുതല് ദൃശ്യങ്ങള് അനന്തുവിന്റെ ഫോണിലുണ്ടോയെന്ന് പരിശോധിക്കാന് ഇതു ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു
കുളി സീന് അനന്തുവിന്റെ വീക്ക്നെസ്... ചുവര് തുരന്നു ദൃശ്യം പകര്ത്താന് ശ്രമം, പിന്നെ സംഭവിച്ചത്
https://malayalam.oneindia.com/news/kerala/young-man-arrested-while-capturing-bath-scene-through-mobile-phone-184200.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പത്തനംതിട്ട: കുളിമുറിയില് നിന്നു ദൃശ്യം പകര്ത്താനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാര് പിടികൂടി.പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലാണ് രസകരമായ സംഭവം നടന്നത്.19 കാരനായ അനന്തുവെന്ന യുവാവിനെയാണ് നാട്ടുകാര് പിടികൂടി പോലീസില് ഏല്പ്പിച്ചത്.പാഷാണം ഷാജിക്ക് തുണയായത് പോലീസ് തന്ത്രം...പ്രതികളെ കുടുക്കിയത് ഇങ്ങനെ, ഇനി മൂന്നാമന്....കുളിമുറിയുടെ ചുവരില് ദ്വാരം കുളിമുറിയുടെ ചുവരില് ദ്വാരമുണ്ടാക്കി കൈവശമുള്ള മൊബൈല് ഫോണില് ദൃശ്യങ്ങള് പകര്ത്താന് ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെ നാട്ടുകാര് പിടികൂടിയത്.സംഭവം വൈകീട്ട് ഞായറാഴ്ടച വൈകീട്ടോടെയായിരുന്നു സംഭവം.പരുത്യാനിക്കല് സ്വദേശിയുടെ വീട്ടു പരിസരത്തുള്ള കുളിമുറിക്ക് അടുത്തു നിന്നാണ് സംശയകരമായ സാഹചര്യത്തില് അനന്തുവിനെ നാട്ടുകാര് കണ്ടത്.പെണ്കുട്ടി നിലവിളിച്ചു കുളിമുറിക്ക് അകത്തുണ്ടായിരുന്ന പെണ്കുട്ടി നിലവിളിച്ചതോടെ വീട്ടില് നിന്നും അമ്മ പുറത്തിറങ്ങി നോക്കുകയായിരുന്നു.അപ്പോഴാണ് അനന്തു കുളിമുറിക്ക് പിറകില് മറഞ്ഞുനില്ക്കുന്നതായി കണ്ടത്.നാട്ടുകാര് കൈകാര്യം ചെയ്തു അനന്തുവിനെ കണ്ട പെണ്കുട്ടിയുടെ അമ്മ ബഹളം വയ്ക്കുകയായിരുന്നു.ഇതോടെ നാട്ടുകാര് ഓടിക്കൂടി അനന്തുവിനെ പിടികൂടി ശരിക്കും കൈകാര്യം ചെയ്തു.തുടര്ന്നു പോലീസില് വിവരമറിയിക്കുകയായിരുന്നു.മൊബൈല് പിടിച്ചെടുത്തു അനന്തുവിന്റെ പക്കലുണ്ടായിരുന്ന മൊബൈല് ഫോണ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ശാസ്ത്രീയ പരിശോധന കൂടുതല് ദൃശ്യങ്ങള് അനന്തുവിന്റെ ഫോണിലുണ്ടോയെന്ന് പരിശോധിക്കാന് ഇതു ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു ### Headline : കുളി സീന് അനന്തുവിന്റെ വീക്ക്നെസ്... ചുവര് തുരന്നു ദൃശ്യം പകര്ത്താന് ശ്രമം, പിന്നെ സംഭവിച്ചത്
524
ഡെറാഡൂൺ: ചായക്കടയിൽ നിന്ന് പോലീസുകാരൻ യാദൃശ്ചികമായി കേൽക്കാനിടയായ സംഭഷണത്തിൽ കുടുങ്ങിയത് വൻ കിഡ്നി റാക്കറ്റ്.ഹരിദ്വാര് റാണിപൂര് സ്റ്റേഷനിലെ പോലീസ് കോണ്സ്റ്റബിള് പങ്കജ് ശര്മ്മയാണ് വെറുതെ കേട്ട ഒരു സംഭാഷണത്തിന് പുറകെ പോയി സംസ്ഥാനത്തെ തന്നെ വന് കിഡ്നി റാക്കറ്റിനെ വലയിലാക്കിയത്.കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.റാണിപൂര് പോലീസ് സ്റ്റേഷനിലേക്ക് നിയമിതനായ പങ്കജ് ശര്മ്മ തന്റെ പ്രഭാത നടത്തത്തിന് ശേഷം വഴിവക്കിലെ കടയില് ചായകുടിക്കാന് കയറിയത്.സാധാരണ വേഷത്തിലായത് കൊണ്ട് ആര്ക്കും പങ്കജിനെ മനസിലായുമില്ല.ഇതിനിടെ അടുത്ത ഏതോ ഒരു ആശുപത്രിയിലെ കിഡ്നി റാക്കറ്റിനെ കുറിച്ച് രണ്ട് പേര് കാര്യമായി സംസാരിക്കുന്നത് ശര്മ്മയുടെ ശ്രദ്ധയില്പെട്ടു.തുടർന്ന് അതിനു പിന്നാലെ പോലീസ് പോകുകയായിരുന്നു.ആശുപത്രിയുടെ പേര് കിട്ടിയില്ല ആശുപത്രിയുടെ പേര് ഇവര് പറഞ്ഞിരുന്നില്ലെങ്കിലും കിഡ്നി റാക്കറ്റ് പ്രവര്ത്തിക്കുന്നതിനെ കുറിച്ചായിരുന്നു സംസാരം.പിന്നീട് ഇതിനെ കുറിച്ച് പങ്കജ് ശര്മ്മ തന്റെ മുതിര്ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു.അന്വേഷണം ആരംഭിച്ചു ശര്മ്മയുടെ വിവരത്തെ തുടര്ന്ന് പോലീസ് സൂപ്രണ്ടിന്റെ നിര്ദേശത്തോടെ ഒരു താല്ക്കാലിക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഗംഗോത്രി ചാരിറ്റബിള് ആശുപത്രി തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലത്താപ്പുര് ഭാഗത്തെ ഗംഗോത്രി ചാരിറ്റബിള് ആശുപത്രിയിലാണ് സംഭവം നടക്കുന്നതെന്ന് അന്വേഷണ ഉദ്യഗസ്ഥര്ക്ക് മനസിലായി.ഒരു മാസത്തിനുള്ളിൽ അറസ്റ്റ് ഒരു മാസത്തിന് ശേഷം ഇതുമായി ബന്ധമുള്ള വ്യക്തിയെ സെപ്റ്റംബര് പത്താംതീയതിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.ആദ്യം പൊക്കിയത് ഡ്രൈവറെ കിഡ്നിയെടുക്കേണ്ട വ്യക്തിയെ ആശുപത്രിയില് എത്തിക്കുന്ന എസ്യുവിയിലെ ഡ്രൈവറെ തന്നെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇതുമായി ബന്ധപ്പെട്ട അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു പങ്കജ് ശർമ്മയ്ക്ക് ആദരവ് പങ്കജ് ശര്മ്മയുടെ ബുദ്ധിപരമായ നീക്കത്തിന് ആദരമെന്നോണം ഇയാളെ വരും വര്ഷത്തെ നല്ല പോലീസ് ഉദ്യോഗസ്ഥനുള്ള അവാര്ഡിനായി ഹരിദ്വാര് പോലീസ് നിര്ദേശിച്ചിട്ടുണ്ട്
ചായക്കടയിലിരുന്ന് 'തള്ളോട്...തള്ള്'; അടുത്തിരുന്നത് പോലീസുകാരനും, അറസ്റ്റിലായത് വൻ കിഡ്നി റാക്കറ്റ്
https://malayalam.oneindia.com/news/india/a-roadside-tea-break-helped-bust-kidney-racket-181632.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡെറാഡൂൺ: ചായക്കടയിൽ നിന്ന് പോലീസുകാരൻ യാദൃശ്ചികമായി കേൽക്കാനിടയായ സംഭഷണത്തിൽ കുടുങ്ങിയത് വൻ കിഡ്നി റാക്കറ്റ്.ഹരിദ്വാര് റാണിപൂര് സ്റ്റേഷനിലെ പോലീസ് കോണ്സ്റ്റബിള് പങ്കജ് ശര്മ്മയാണ് വെറുതെ കേട്ട ഒരു സംഭാഷണത്തിന് പുറകെ പോയി സംസ്ഥാനത്തെ തന്നെ വന് കിഡ്നി റാക്കറ്റിനെ വലയിലാക്കിയത്.കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.റാണിപൂര് പോലീസ് സ്റ്റേഷനിലേക്ക് നിയമിതനായ പങ്കജ് ശര്മ്മ തന്റെ പ്രഭാത നടത്തത്തിന് ശേഷം വഴിവക്കിലെ കടയില് ചായകുടിക്കാന് കയറിയത്.സാധാരണ വേഷത്തിലായത് കൊണ്ട് ആര്ക്കും പങ്കജിനെ മനസിലായുമില്ല.ഇതിനിടെ അടുത്ത ഏതോ ഒരു ആശുപത്രിയിലെ കിഡ്നി റാക്കറ്റിനെ കുറിച്ച് രണ്ട് പേര് കാര്യമായി സംസാരിക്കുന്നത് ശര്മ്മയുടെ ശ്രദ്ധയില്പെട്ടു.തുടർന്ന് അതിനു പിന്നാലെ പോലീസ് പോകുകയായിരുന്നു.ആശുപത്രിയുടെ പേര് കിട്ടിയില്ല ആശുപത്രിയുടെ പേര് ഇവര് പറഞ്ഞിരുന്നില്ലെങ്കിലും കിഡ്നി റാക്കറ്റ് പ്രവര്ത്തിക്കുന്നതിനെ കുറിച്ചായിരുന്നു സംസാരം.പിന്നീട് ഇതിനെ കുറിച്ച് പങ്കജ് ശര്മ്മ തന്റെ മുതിര്ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു.അന്വേഷണം ആരംഭിച്ചു ശര്മ്മയുടെ വിവരത്തെ തുടര്ന്ന് പോലീസ് സൂപ്രണ്ടിന്റെ നിര്ദേശത്തോടെ ഒരു താല്ക്കാലിക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഗംഗോത്രി ചാരിറ്റബിള് ആശുപത്രി തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലത്താപ്പുര് ഭാഗത്തെ ഗംഗോത്രി ചാരിറ്റബിള് ആശുപത്രിയിലാണ് സംഭവം നടക്കുന്നതെന്ന് അന്വേഷണ ഉദ്യഗസ്ഥര്ക്ക് മനസിലായി.ഒരു മാസത്തിനുള്ളിൽ അറസ്റ്റ് ഒരു മാസത്തിന് ശേഷം ഇതുമായി ബന്ധമുള്ള വ്യക്തിയെ സെപ്റ്റംബര് പത്താംതീയതിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.ആദ്യം പൊക്കിയത് ഡ്രൈവറെ കിഡ്നിയെടുക്കേണ്ട വ്യക്തിയെ ആശുപത്രിയില് എത്തിക്കുന്ന എസ്യുവിയിലെ ഡ്രൈവറെ തന്നെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇതുമായി ബന്ധപ്പെട്ട അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു പങ്കജ് ശർമ്മയ്ക്ക് ആദരവ് പങ്കജ് ശര്മ്മയുടെ ബുദ്ധിപരമായ നീക്കത്തിന് ആദരമെന്നോണം ഇയാളെ വരും വര്ഷത്തെ നല്ല പോലീസ് ഉദ്യോഗസ്ഥനുള്ള അവാര്ഡിനായി ഹരിദ്വാര് പോലീസ് നിര്ദേശിച്ചിട്ടുണ്ട് ### Headline : ചായക്കടയിലിരുന്ന് 'തള്ളോട്...തള്ള്'; അടുത്തിരുന്നത് പോലീസുകാരനും, അറസ്റ്റിലായത് വൻ കിഡ്നി റാക്കറ്റ്
525
കൊച്ചി : വായനയുടെ പുതുവസന്തങ്ങള് തീര്ക്കാന് കൃതി 2020 അന്താരാഷ്ട്ര പുസ്തക മേള ഫെബുവരി 6 മുതല് 16 വരെ എറണാകുളം മറൈന്ഡ്രൈവില് നടക്കും.സഹകരണ വകുപ്പും സാഹിത്യ പ്രവര്ത്തക സഹകരണ സംഘവും ചേര്ന്ന് സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാഹിത്യ-വൈജ്ഞാനികോത്സവത്തിന്റെയും മൂന്നാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു.പുസ്തകമേള, സാഹിത്യ-വൈജ്ഞാനികോത്സവം, സാംസ്കാരിക പരിപാടികള്, ഭക്ഷ്യമേള എന്നിവ ഉള്പ്പെടുന്നതാകും കൃതി 2020.230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുളള 150 ല്പ്പരം പ്രസാധകര് പുസ്തകമേളയില് പങ്കെടുക്കും.പ്രവേശനം സൗജന്യമാണ്.20 കോടി രൂപയുടെ പുസ്തക വില്പ്പനയാണ് ഇക്കുറി കൃതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.കല്ക്കത്ത, ഡല്ഹി പുസ്തകമേളപോലെ പ്രശസ്തി നേടുന്ന വിധത്തില് കൃതി രണ്ടുവര്ഷം കൊണ്ട് വളര്ന്നുവെന്നും പ്രസാധകരില് നിന്ന മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മൊത്തം 74,000 ച.അടി വിസ്തൃതിയുളള പന്തലുകളാണ് കൃതി 2020 നു വേണ്ടി മറൈന്ഡ്രൈവില് ഉയരുക.സഹകരണ വകുപ്പിന്റെ നേതൃത്വത്തില് ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകള് വിതരണം ചെയ്യും.കുട്ടികളുടെ പുസ്തകങ്ങള്ക്കായി മുന്വര്ഷങ്ങളിലേതുപോലെ പ്രത്യേക വിഭാഗം സജ്ജീകരിക്കും.മേള സന്ദര്ശിക്കുന്ന കുട്ടികള്ക്ക് 250 രൂപയുടെ കൂപ്പണ് ലഭിക്കും.ഇതുപയോഗിച്ച് പുസ്തകങ്ങള് വാങ്ങാം.കുട്ടികളെ ലക്ഷ്യമിട്ട് ദിവസേനയുളള മാജിക് ഷോ, വായനാമത്സരം, കവിതാരചനാ മത്സരം എന്നിവ ഇത്തവണത്തെ പുതുമകളാണ്.വ ര ൾ ച്ചയിൽ വലഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളത്തിനായെത്തുന്നു; ഓ സ്ട്രേ ലി യ യി ൽ കൊന്ന് തള്ളിയത് 5,000ലേറെ ഒ ട്ട ക ങ്ങ ളെ
കൃതി അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 6 മുതല് കൊച്ചിയിൽ
https://www.malayalamexpress.in/archives/1015394/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി : വായനയുടെ പുതുവസന്തങ്ങള് തീര്ക്കാന് കൃതി 2020 അന്താരാഷ്ട്ര പുസ്തക മേള ഫെബുവരി 6 മുതല് 16 വരെ എറണാകുളം മറൈന്ഡ്രൈവില് നടക്കും.സഹകരണ വകുപ്പും സാഹിത്യ പ്രവര്ത്തക സഹകരണ സംഘവും ചേര്ന്ന് സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാഹിത്യ-വൈജ്ഞാനികോത്സവത്തിന്റെയും മൂന്നാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു.പുസ്തകമേള, സാഹിത്യ-വൈജ്ഞാനികോത്സവം, സാംസ്കാരിക പരിപാടികള്, ഭക്ഷ്യമേള എന്നിവ ഉള്പ്പെടുന്നതാകും കൃതി 2020.230 സ്റ്റാളുകളിലായി ഇന്ത്യയിലും വിദേശങ്ങളിലും നിന്നുളള 150 ല്പ്പരം പ്രസാധകര് പുസ്തകമേളയില് പങ്കെടുക്കും.പ്രവേശനം സൗജന്യമാണ്.20 കോടി രൂപയുടെ പുസ്തക വില്പ്പനയാണ് ഇക്കുറി കൃതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.കല്ക്കത്ത, ഡല്ഹി പുസ്തകമേളപോലെ പ്രശസ്തി നേടുന്ന വിധത്തില് കൃതി രണ്ടുവര്ഷം കൊണ്ട് വളര്ന്നുവെന്നും പ്രസാധകരില് നിന്ന മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മൊത്തം 74,000 ച.അടി വിസ്തൃതിയുളള പന്തലുകളാണ് കൃതി 2020 നു വേണ്ടി മറൈന്ഡ്രൈവില് ഉയരുക.സഹകരണ വകുപ്പിന്റെ നേതൃത്വത്തില് ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകള് വിതരണം ചെയ്യും.കുട്ടികളുടെ പുസ്തകങ്ങള്ക്കായി മുന്വര്ഷങ്ങളിലേതുപോലെ പ്രത്യേക വിഭാഗം സജ്ജീകരിക്കും.മേള സന്ദര്ശിക്കുന്ന കുട്ടികള്ക്ക് 250 രൂപയുടെ കൂപ്പണ് ലഭിക്കും.ഇതുപയോഗിച്ച് പുസ്തകങ്ങള് വാങ്ങാം.കുട്ടികളെ ലക്ഷ്യമിട്ട് ദിവസേനയുളള മാജിക് ഷോ, വായനാമത്സരം, കവിതാരചനാ മത്സരം എന്നിവ ഇത്തവണത്തെ പുതുമകളാണ്.വ ര ൾ ച്ചയിൽ വലഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളത്തിനായെത്തുന്നു; ഓ സ്ട്രേ ലി യ യി ൽ കൊന്ന് തള്ളിയത് 5,000ലേറെ ഒ ട്ട ക ങ്ങ ളെ ### Headline : കൃതി അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 6 മുതല് കൊച്ചിയിൽ
526
ാഗം സഹിച്ച്കെഎസ്ആര്ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന് പ്രതികരിച്ചു.ശബരിമല: നിലയ്ക്കല്- പമ്പ റൂട്ടില് കെഎസ്ആര്ടിസി കൂട്ടിയ നിരക്ക് കുറയ്ക്കാനാകില്ലെന്ന് തുറന്നടിച്ച് മന്ത്രി എകെ ശശീന്ദ്രന്.നിരക്ക് കൂട്ടിയതിനെ തുടര്ന്ന് വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്ന്നത്.തീര്ത്ഥാടന സമയം കണക്കിലെടുത്ത് നിരക്ക് കൂട്ടിയത് തികച്ചും അസാധാരണ നടപടിയാണെന്നാണ് പ്രതികരിച്ചത്.ഇവയെല്ലാം തള്ളിയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.നിരക്ക് കുറയ്ക്കാന് പറയുന്നവര് സംസ്ഥാനത്ത് ഇന്ന് നിലനില്ക്കുന്ന ഇന്ധന വില കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഇത് അയ്യപ്പ ഭക്തര് മനസിലാക്കുമെന്നും വിശ്വസിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.ദേവസ്വം ബോര്ഡ് വാഹനസര്വീസ് ഏര്പെടുത്തിയാല് കെഎസ്ആര്ടിസി പിന്മാറും.ത്യാഗം സഹിച്ച്കെഎസ്ആര്ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന് പ്രതികരിച്ചു.കഴിഞ്ഞ ദിവസമാണ് പമ്പയില് കെഎസ്ആര്ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്ഡ് രംഗത്തെത്തിയത്.ഏകപക്ഷീയമായി നിരക്ക് കൂട്ടിയത് അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ പത്മകുമാര് പറഞ്ഞു.നിരക്ക് ഉടന് കുറയ്ക്കണം.അല്ലെങ്കില് ബസ് വാടകയ്ക്കെടുത്ത് പകരം സംവിധാനമൊരുക്കും.കെഎസ്ആര്ടിസിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാര് പറഞ്ഞു.നിലയ്ക്കലില്നിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയര്ന്ന സാഹചര്യത്തിലായിരുന്നു ദേവസ്വം ബോര്ഡ് പ്രസിഡന്റിന്റെ പ്രതികരണം
ഇന്ധന വില കണക്കിലെടുക്കൂ.. ത്യാഗം സഹിക്കേണ്ട കാര്യം കെഎസ്ആര്ടിസിക്കില്ല, കൂട്ടിയ നിരക്ക് കുറയ്ക്കാനാകില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്
https://bignewskerala.com/2018/09/17/minister-ak-saseendran-about-price-hike-in-ticket-charge/13843/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ാഗം സഹിച്ച്കെഎസ്ആര്ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന് പ്രതികരിച്ചു.ശബരിമല: നിലയ്ക്കല്- പമ്പ റൂട്ടില് കെഎസ്ആര്ടിസി കൂട്ടിയ നിരക്ക് കുറയ്ക്കാനാകില്ലെന്ന് തുറന്നടിച്ച് മന്ത്രി എകെ ശശീന്ദ്രന്.നിരക്ക് കൂട്ടിയതിനെ തുടര്ന്ന് വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്ന്നത്.തീര്ത്ഥാടന സമയം കണക്കിലെടുത്ത് നിരക്ക് കൂട്ടിയത് തികച്ചും അസാധാരണ നടപടിയാണെന്നാണ് പ്രതികരിച്ചത്.ഇവയെല്ലാം തള്ളിയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.നിരക്ക് കുറയ്ക്കാന് പറയുന്നവര് സംസ്ഥാനത്ത് ഇന്ന് നിലനില്ക്കുന്ന ഇന്ധന വില കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഇത് അയ്യപ്പ ഭക്തര് മനസിലാക്കുമെന്നും വിശ്വസിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.ദേവസ്വം ബോര്ഡ് വാഹനസര്വീസ് ഏര്പെടുത്തിയാല് കെഎസ്ആര്ടിസി പിന്മാറും.ത്യാഗം സഹിച്ച്കെഎസ്ആര്ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന് പ്രതികരിച്ചു.കഴിഞ്ഞ ദിവസമാണ് പമ്പയില് കെഎസ്ആര്ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്ഡ് രംഗത്തെത്തിയത്.ഏകപക്ഷീയമായി നിരക്ക് കൂട്ടിയത് അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ പത്മകുമാര് പറഞ്ഞു.നിരക്ക് ഉടന് കുറയ്ക്കണം.അല്ലെങ്കില് ബസ് വാടകയ്ക്കെടുത്ത് പകരം സംവിധാനമൊരുക്കും.കെഎസ്ആര്ടിസിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാര് പറഞ്ഞു.നിലയ്ക്കലില്നിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയര്ന്ന സാഹചര്യത്തിലായിരുന്നു ദേവസ്വം ബോര്ഡ് പ്രസിഡന്റിന്റെ പ്രതികരണം ### Headline : ഇന്ധന വില കണക്കിലെടുക്കൂ.. ത്യാഗം സഹിക്കേണ്ട കാര്യം കെഎസ്ആര്ടിസിക്കില്ല, കൂട്ടിയ നിരക്ക് കുറയ്ക്കാനാകില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്
527
ദില്ലി: വധശിക്ഷ കാത്തുകഴിയുന്ന നിർഭയ കേസ് പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ഉച്ചയ്ക്ക് 1.45ന് സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.ജസ്റ്റിസ് എൻ വി രമണയുടെ ചേംബറിലാണ് ഹർജി പരിഗണിക്കുന്നത്.ജസ്റ്റിസ്.അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.നിർഭയ ബലാത്സംഗ കേസ്; പ്രതികളെ തൂക്കാൻ ആരാച്ചാർ മീററ്റിൽ നിന്ന്...സന്നദ്ധത അറിയിച്ചത് നിരവധി പേർ! ഇരുവരുടെയും തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയാൽ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി നൽകുക എന്നതാണ് പ്രതികൾക്ക് മുമ്പിലുള്ള അവസാന വഴി.കേസിലെ നാല് പ്രതികൾക്കും സുപ്രീം കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ജനുവരി 22ന് രാവിലെ 7 മണിക്ക് വധിശിക്ഷ നടപ്പാക്കണമെന്നാണ് ഉത്തരവ്, വധശിക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ പുരോഗമിക്കുകയാണ്.വിനയ് ശർമയുടെയും മുകേഷ് സിംഗിന്റെയും ഹർജി പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ രണ്ട് പേർ 2017ൽ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച ബെഞ്ചിലെ അംഗങ്ങളാണ്.കേസിലെ മറ്റു രണ്ട് പ്രതികളായ അക്ഷയ് കുമാർ സിംഗും പവൻ ഗുപ്തയും തിരുത്തൽ ഹർജികൾ സമർപ്പിച്ചിട്ടില്ല.നാല് പ്രതികളും നേരത്തെ പുന: പരിശോധന ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.2012 ഡിസംബർ 12ന് ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 23കാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.ഗുരുതരമായി പരുക്കേററ പെൺകുട്ടി 10 ദിവസനത്തിന് ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്.കേസിൽ 6 പേരാണ് അറസ്റ്റിലായത്.പ്രതികളിലൊരാളായ രാം സിംഗ് ജയിലില് വെച്ച് ആത്മഹത്യ ചെയ്തു.പ്രായപൂർത്തിയാകാത്ത മറ്റൊരാൾ 3 വർഷത്തെ ശിക്ഷയ്ക്ക് ശേഷം മോചിപ്പിക്കപ്പെട്ടു
നിർഭയ കേസ്: വധശിക്ഷയ്ക്കെതിരായ പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
https://malayalam.oneindia.com/news/india/nirbhaya-case-supreme-court-to-hear-curative-petition-of-convicts-240269.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: വധശിക്ഷ കാത്തുകഴിയുന്ന നിർഭയ കേസ് പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ഉച്ചയ്ക്ക് 1.45ന് സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.ജസ്റ്റിസ് എൻ വി രമണയുടെ ചേംബറിലാണ് ഹർജി പരിഗണിക്കുന്നത്.ജസ്റ്റിസ്.അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.നിർഭയ ബലാത്സംഗ കേസ്; പ്രതികളെ തൂക്കാൻ ആരാച്ചാർ മീററ്റിൽ നിന്ന്...സന്നദ്ധത അറിയിച്ചത് നിരവധി പേർ! ഇരുവരുടെയും തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയാൽ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി നൽകുക എന്നതാണ് പ്രതികൾക്ക് മുമ്പിലുള്ള അവസാന വഴി.കേസിലെ നാല് പ്രതികൾക്കും സുപ്രീം കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ജനുവരി 22ന് രാവിലെ 7 മണിക്ക് വധിശിക്ഷ നടപ്പാക്കണമെന്നാണ് ഉത്തരവ്, വധശിക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ പുരോഗമിക്കുകയാണ്.വിനയ് ശർമയുടെയും മുകേഷ് സിംഗിന്റെയും ഹർജി പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ രണ്ട് പേർ 2017ൽ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച ബെഞ്ചിലെ അംഗങ്ങളാണ്.കേസിലെ മറ്റു രണ്ട് പ്രതികളായ അക്ഷയ് കുമാർ സിംഗും പവൻ ഗുപ്തയും തിരുത്തൽ ഹർജികൾ സമർപ്പിച്ചിട്ടില്ല.നാല് പ്രതികളും നേരത്തെ പുന: പരിശോധന ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.2012 ഡിസംബർ 12ന് ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 23കാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.ഗുരുതരമായി പരുക്കേററ പെൺകുട്ടി 10 ദിവസനത്തിന് ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്.കേസിൽ 6 പേരാണ് അറസ്റ്റിലായത്.പ്രതികളിലൊരാളായ രാം സിംഗ് ജയിലില് വെച്ച് ആത്മഹത്യ ചെയ്തു.പ്രായപൂർത്തിയാകാത്ത മറ്റൊരാൾ 3 വർഷത്തെ ശിക്ഷയ്ക്ക് ശേഷം മോചിപ്പിക്കപ്പെട്ടു ### Headline : നിർഭയ കേസ്: വധശിക്ഷയ്ക്കെതിരായ പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
528
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള ഭാരവാഹി യോഗം ഇന്നു കൊച്ചിയിൽ.ദേശീയ ജനറല് സെക്രട്ടറി ഭൂപേന്ദര് യാദവ് പങ്കെടുക്കും.ആര്എസ്എസുമായി ചര്ച്ച നടത്തുന്നതിനൊപ്പം സിഎഎ അനുകൂല ക്യാമ്പയിനിലും ദേശീയ ജനറല് സെക്രട്ടറി പങ്കെടുക്കും.ബൂത്ത്, നിയോജകമണ്ഡലം അധ്യക്ഷന്മാരെ തെരഞ്ഞെടുത്ത ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കവേയാണ് നിര്ണായക ഭാരവാഹി യോഗം കൊച്ചിയില് ചേരുന്നത്.ഈ മാസം പത്തിന് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനിരിക്കെ ദേശീയ ജനറല് സെക്രട്ടറി ഭൂപേന്ദര് യാദവ് യോഗത്തില് പങ്കെടുക്കുന്നുണ്ട്.ദേശീയ വക്താവ് ജി.വി.എൽ.നരസിംഹറാവു,സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവർ യോഗം നിയന്ത്രിക്കും.പ്രസിഡന്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച കേന്ദ്രനിർദേശം ഇവർ അവതരിപ്പിക്കും.പുതിയ അധ്യക്ഷനായി പൊതു അഭിപ്രായം ഉയരുന്നില്ലെങ്കിൽ താൽപര്യമുള്ള നേതാക്കളുടെ പേര് എഴുതി നൽകാൻ നിർദേശിക്കും.യോഗശേഷം കേന്ദ്ര നേതാക്കൾ ആർഎസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും.പ്രസിഡന്റ് പദത്തിലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവർക്കാണു മുൻതൂക്കം.സുരേന്ദ്രൻ മുരളീധര പക്ഷക്കാരനും എം.ടി.രമേശ്, കൃഷ്ണദാസ് പക്ഷക്കാരനുമാണ്.മറ്റൊരു ജനറൽ സെക്രട്ടറിയായ എ.എൻ.രാധാകൃഷ്ണനെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.ശോഭാ സുരേന്ദ്രനും പരിഗണിക്കപ്പെട്ടേക്കാം.ഇവർ നാലുമല്ലെങ്കിൽ മുൻ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് എന്നിവരെ പരിഗണിച്ചേക്കാം.ഗ്രൂപ്പുകളെ വരുതിയിലാക്കി കേന്ദ്രം നിശ്ചയിക്കുന്നയാളെ അധ്യക്ഷനായി അംഗീകരിപ്പിക്കുകയാണ് ഭൂപേന്ദര് യാദവിന്റെ സന്ദര്ശന ലക്ഷ്യം.ആര്എസ്എസ് നേതൃത്വവുമായും ദേശീയ ജനറല് സെക്രട്ടറി ചര്ച്ച നടത്തും.അതേസമയം കൊച്ചിയില് സിഎഎ അനുകൂല ക്യാമ്പയിനിലും ഭൂപേന്ദര് യാദവ് പങ്കെടുക്കുന്നുണ്ട്.നഗരത്തിലെ പ്രമുഖ വ്യക്തികളെ സന്ദര്ശിക്കുന്നതിനൊപ്പം വൈകിട്ട് അഭിഭാഷകരുടെ സിഎഎ പ്രചാരണ പരിപാടിയിലും സംബന്ധിക്കും
സംസ്ഥാന അധ്യക്ഷനായി ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ
https://www.malayalamexpress.in/archives/1003178/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള ഭാരവാഹി യോഗം ഇന്നു കൊച്ചിയിൽ.ദേശീയ ജനറല് സെക്രട്ടറി ഭൂപേന്ദര് യാദവ് പങ്കെടുക്കും.ആര്എസ്എസുമായി ചര്ച്ച നടത്തുന്നതിനൊപ്പം സിഎഎ അനുകൂല ക്യാമ്പയിനിലും ദേശീയ ജനറല് സെക്രട്ടറി പങ്കെടുക്കും.ബൂത്ത്, നിയോജകമണ്ഡലം അധ്യക്ഷന്മാരെ തെരഞ്ഞെടുത്ത ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കവേയാണ് നിര്ണായക ഭാരവാഹി യോഗം കൊച്ചിയില് ചേരുന്നത്.ഈ മാസം പത്തിന് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനിരിക്കെ ദേശീയ ജനറല് സെക്രട്ടറി ഭൂപേന്ദര് യാദവ് യോഗത്തില് പങ്കെടുക്കുന്നുണ്ട്.ദേശീയ വക്താവ് ജി.വി.എൽ.നരസിംഹറാവു,സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവർ യോഗം നിയന്ത്രിക്കും.പ്രസിഡന്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച കേന്ദ്രനിർദേശം ഇവർ അവതരിപ്പിക്കും.പുതിയ അധ്യക്ഷനായി പൊതു അഭിപ്രായം ഉയരുന്നില്ലെങ്കിൽ താൽപര്യമുള്ള നേതാക്കളുടെ പേര് എഴുതി നൽകാൻ നിർദേശിക്കും.യോഗശേഷം കേന്ദ്ര നേതാക്കൾ ആർഎസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും.പ്രസിഡന്റ് പദത്തിലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവർക്കാണു മുൻതൂക്കം.സുരേന്ദ്രൻ മുരളീധര പക്ഷക്കാരനും എം.ടി.രമേശ്, കൃഷ്ണദാസ് പക്ഷക്കാരനുമാണ്.മറ്റൊരു ജനറൽ സെക്രട്ടറിയായ എ.എൻ.രാധാകൃഷ്ണനെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.ശോഭാ സുരേന്ദ്രനും പരിഗണിക്കപ്പെട്ടേക്കാം.ഇവർ നാലുമല്ലെങ്കിൽ മുൻ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് എന്നിവരെ പരിഗണിച്ചേക്കാം.ഗ്രൂപ്പുകളെ വരുതിയിലാക്കി കേന്ദ്രം നിശ്ചയിക്കുന്നയാളെ അധ്യക്ഷനായി അംഗീകരിപ്പിക്കുകയാണ് ഭൂപേന്ദര് യാദവിന്റെ സന്ദര്ശന ലക്ഷ്യം.ആര്എസ്എസ് നേതൃത്വവുമായും ദേശീയ ജനറല് സെക്രട്ടറി ചര്ച്ച നടത്തും.അതേസമയം കൊച്ചിയില് സിഎഎ അനുകൂല ക്യാമ്പയിനിലും ഭൂപേന്ദര് യാദവ് പങ്കെടുക്കുന്നുണ്ട്.നഗരത്തിലെ പ്രമുഖ വ്യക്തികളെ സന്ദര്ശിക്കുന്നതിനൊപ്പം വൈകിട്ട് അഭിഭാഷകരുടെ സിഎഎ പ്രചാരണ പരിപാടിയിലും സംബന്ധിക്കും ### Headline : സംസ്ഥാന അധ്യക്ഷനായി ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ
529
വിഷയം എംകെ രാഘവന് കേരളത്തില് വിതരണം ചെയ്ത പുതിയ പാസ്പോര്ട്ടില് താമര ചിഹ്നം! പിന്വലിക്കാന് ആവശ്യപ്പട്ട് പ്രതിഷേധം 12, 2019, 10:25 77 കോടി രൂപയുടെ അഴിമതി; എംകെ രാഘവൻ എംപി ഉൾപ്പെടെ 13 പേർക്കെതിരെ വിജിലൻസ് കേസ് 18, 2019, 23:29 നിപ്പ: കോഴിക്കോട് താത്കാലിക ജീവനക്കാർക്കു പിന്തുണയുമായി എം കെ രാഘവൻ, സ്ഥിരനിയമനം നല്ക ണമെന്ന്! 8, 2019, 08:01 ഒളിക്യാമറ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഏശിയില്ല; കോഴിക്കോട് എംകെ രാഘവന് വ്യക്തമായ ലീഡ് 23, 2019, 10:04 കോണ്ഗ്രസിനെതിരെ കടുത്ത വിമര്ശനവുമായി ലീഗ്; കോഴിക്കോടും വടകരയിലും പ്രതിസന്ധിയുണ്ടാക്കി 29, 2019, 14:58 'എംകെ രാഘവന് രക്ഷപ്പെടും'! അന്വേഷണ സംഘത്തിന് സമര്പ്പിച്ചത് 'ഒറിജിനല്' വീഡിയോ അല്ല' 16, 2019, 11:31 എംകെ രാഘവന്റെ പ്രതീക്ഷയുടെമേല് ഒളിക്യാമറ കണ്ണുകള്...കോഴിക്കോട് തിരിച്ചുപിടിക്കാൻ പ്രദീപ് കുമാർ!! 15, 2019, 14:53 ഇത് വിശ്വാസികളെ വ്രണപ്പെടുത്തിയ സർക്കാർ: ഇടതുപക്ഷത്തെ കടന്നാക്രമിച്ച് എംകെ രാഘവൻ 9, 2019, 14:46 കോഴിക്കോട്ട് എംകെ രാഘവനും ബിജെപിയും തമ്മില് രഹസ്യധാരണ: എളമരം കരീം
എംകെ രാഘവന്: Latest എംകെ രാഘവന്
https://malayalam.oneindia.com/topic/%E0%B4%8E%E0%B4%82%E0%B4%95%E0%B5%86-%E0%B4%B0%E0%B4%BE%E0%B4%98%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം എംകെ രാഘവന് കേരളത്തില് വിതരണം ചെയ്ത പുതിയ പാസ്പോര്ട്ടില് താമര ചിഹ്നം! പിന്വലിക്കാന് ആവശ്യപ്പട്ട് പ്രതിഷേധം 12, 2019, 10:25 77 കോടി രൂപയുടെ അഴിമതി; എംകെ രാഘവൻ എംപി ഉൾപ്പെടെ 13 പേർക്കെതിരെ വിജിലൻസ് കേസ് 18, 2019, 23:29 നിപ്പ: കോഴിക്കോട് താത്കാലിക ജീവനക്കാർക്കു പിന്തുണയുമായി എം കെ രാഘവൻ, സ്ഥിരനിയമനം നല്ക ണമെന്ന്! 8, 2019, 08:01 ഒളിക്യാമറ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഏശിയില്ല; കോഴിക്കോട് എംകെ രാഘവന് വ്യക്തമായ ലീഡ് 23, 2019, 10:04 കോണ്ഗ്രസിനെതിരെ കടുത്ത വിമര്ശനവുമായി ലീഗ്; കോഴിക്കോടും വടകരയിലും പ്രതിസന്ധിയുണ്ടാക്കി 29, 2019, 14:58 'എംകെ രാഘവന് രക്ഷപ്പെടും'! അന്വേഷണ സംഘത്തിന് സമര്പ്പിച്ചത് 'ഒറിജിനല്' വീഡിയോ അല്ല' 16, 2019, 11:31 എംകെ രാഘവന്റെ പ്രതീക്ഷയുടെമേല് ഒളിക്യാമറ കണ്ണുകള്...കോഴിക്കോട് തിരിച്ചുപിടിക്കാൻ പ്രദീപ് കുമാർ!! 15, 2019, 14:53 ഇത് വിശ്വാസികളെ വ്രണപ്പെടുത്തിയ സർക്കാർ: ഇടതുപക്ഷത്തെ കടന്നാക്രമിച്ച് എംകെ രാഘവൻ 9, 2019, 14:46 കോഴിക്കോട്ട് എംകെ രാഘവനും ബിജെപിയും തമ്മില് രഹസ്യധാരണ: എളമരം കരീം ### Headline : എംകെ രാഘവന്: Latest എംകെ രാഘവന്
530
കോഴിക്കോട്: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ.തീരദേശത്തും രണ്ട് കി.മി.കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്വം.റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ എല്ലി, നെതർലന്റിലെ ഇഗ്നോ എന്നിവരാണ് ഗ്രീൻ ആയ്യൂർവ്വേദ ആശുപത്രി ഡോക്ടർമാരായ, ഡോ.ആതിര, ഡോ.അമ്യത ,സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതൽ കിരീ തോട് വരെയുള്ള കടൽ തീരം ശുചീയാക്കുവാൻ നാട്ടുകാരോടൊപ്പം പങ്ക് ചേർന്നത്.എസ്എസ്എൽസി പരീക്ഷ കാലുകൊണ്ടെഴുതി...കരസ്ഥമാക്കിയത് ഫുൾ എ പ്ലസ്, ദേവിയെ കാൺ മന്ത്രി കെടി ജലീൽ മലപ്പുറത്തെത്തി!! ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ പത്ര വാർത്ത കണ്ടതിനെ തുടർന്നാണ് സ്വയം മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത്.മൽസ്യ തൊഴിലാളി പ്രിയേഷ് മാളിയക്കൽ തോണിയിൽ രണ്ട് കി.മി.ദൂരത്ത് വല വിരിച്ച് കടലിലെ പ്ളാസ്റ്റിക്കുകൽ തീരത്ത് എത്തിച്ചു.50 കിലോ വരുന്ന ഓരോ വലയിലെ മൽസ്യങ്ങളുടെ കൂടെ 13 കിലോ പ്ളാസ്സ്റ്റിക്ക് മാലിന്യമാണ് ലഭിച്ചത്.ഹരിത കർമ്മ സേന അംഗങ്ങൾ 100.കിലോയോളം കടൽ പ്ലാസ്റ്റിക്കുകൾ വേർതിരിച്ചും, കടൽ തീരത്ത് നിന്ന് നാലര ടൺ മാലിന്യങ്ങളും ശേഖരിച്ച് പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റിൽ പുനരുപയോഗത്തിനായി എത്തിച്ചു.രാവിലെ ആരംഭിച്ച കടൽ ശുചീകരണ പ്രവർത്തി പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന രയരോത്ത് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പക്ടർ, മോളി, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കടൽതീരത്തെ വീടുകളിൽ ബോധവൽക്കരണ സന്ദേശം എത്തിച്ചു.ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക്ക് ശേഖരിച്ച് നൽകേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് വീടുകളിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥൻമാരും നേരിട്ട് പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തി.കീരീതോടിന്റെ മാലിന്യം കെട്ടിയ ഭാഗം ജെ.സി.ബി.ഉപയോഗിച്ച് വ്യത്തിയാക്കി.രണ്ടാം ഘട്ട ശുചീകരണം മെയ് 17 ന് നടക്കും
കേരളതീരത്ത് ഇത്രേം മാലിന്യമോ..? ശുചീകരണത്തില് പങ്കെടുത്ത് വിദേശികള്, മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത് ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ
https://malayalam.oneindia.com/news/kozhikode/foreigners-participating-in-cleaning-at-kozhikode-225249.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ.തീരദേശത്തും രണ്ട് കി.മി.കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്വം.റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ എല്ലി, നെതർലന്റിലെ ഇഗ്നോ എന്നിവരാണ് ഗ്രീൻ ആയ്യൂർവ്വേദ ആശുപത്രി ഡോക്ടർമാരായ, ഡോ.ആതിര, ഡോ.അമ്യത ,സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതൽ കിരീ തോട് വരെയുള്ള കടൽ തീരം ശുചീയാക്കുവാൻ നാട്ടുകാരോടൊപ്പം പങ്ക് ചേർന്നത്.എസ്എസ്എൽസി പരീക്ഷ കാലുകൊണ്ടെഴുതി...കരസ്ഥമാക്കിയത് ഫുൾ എ പ്ലസ്, ദേവിയെ കാൺ മന്ത്രി കെടി ജലീൽ മലപ്പുറത്തെത്തി!! ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ പത്ര വാർത്ത കണ്ടതിനെ തുടർന്നാണ് സ്വയം മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത്.മൽസ്യ തൊഴിലാളി പ്രിയേഷ് മാളിയക്കൽ തോണിയിൽ രണ്ട് കി.മി.ദൂരത്ത് വല വിരിച്ച് കടലിലെ പ്ളാസ്റ്റിക്കുകൽ തീരത്ത് എത്തിച്ചു.50 കിലോ വരുന്ന ഓരോ വലയിലെ മൽസ്യങ്ങളുടെ കൂടെ 13 കിലോ പ്ളാസ്സ്റ്റിക്ക് മാലിന്യമാണ് ലഭിച്ചത്.ഹരിത കർമ്മ സേന അംഗങ്ങൾ 100.കിലോയോളം കടൽ പ്ലാസ്റ്റിക്കുകൾ വേർതിരിച്ചും, കടൽ തീരത്ത് നിന്ന് നാലര ടൺ മാലിന്യങ്ങളും ശേഖരിച്ച് പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റിൽ പുനരുപയോഗത്തിനായി എത്തിച്ചു.രാവിലെ ആരംഭിച്ച കടൽ ശുചീകരണ പ്രവർത്തി പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന രയരോത്ത് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പക്ടർ, മോളി, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കടൽതീരത്തെ വീടുകളിൽ ബോധവൽക്കരണ സന്ദേശം എത്തിച്ചു.ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക്ക് ശേഖരിച്ച് നൽകേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് വീടുകളിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥൻമാരും നേരിട്ട് പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തി.കീരീതോടിന്റെ മാലിന്യം കെട്ടിയ ഭാഗം ജെ.സി.ബി.ഉപയോഗിച്ച് വ്യത്തിയാക്കി.രണ്ടാം ഘട്ട ശുചീകരണം മെയ് 17 ന് നടക്കും ### Headline : കേരളതീരത്ത് ഇത്രേം മാലിന്യമോ..? ശുചീകരണത്തില് പങ്കെടുത്ത് വിദേശികള്, മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത് ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ
531
മലയാളത്തിലെ വരാനിരിക്കുന്ന സിനിമകളില് പ്രേക്ഷകരുടെ കാത്തിരിപ്പില് ഏറെ മുന്നിലുള്ള അന്വര് റഷീദ് ചിത്രം 'ട്രാന്സി'ന്റെ ചിത്രീകരണം പൂര്ത്തിയായി.വലിയ വിജയമായിരുന്ന 'ഉസ്താദ് ഹോട്ടല്' (2012) കഴിഞ്ഞ് ഏഴ് വര്ഷത്തിന് ശേഷമാണ് അന്വര് റഷീദിന്റെ സംവിധാനത്തില് ഒരു ഫീച്ചര് ഫിലിം എത്തുന്നത്.ആന്തോളജി ചിത്രമായിരുന്ന 'അഞ്ച് സുന്ദരികളി'ലെ (2013) ചെറുചിത്രമായിരുന്ന 'ആമി' മാത്രമാണ് ഈ ഇടവേളയില് അന്വര് റഷീദ് സംവിധാനം ചെയ്തത്.അഭിനയിക്കുന്ന താരങ്ങളുടെയും മറ്റ് സാങ്കേതിക വിഭാഗങ്ങളിലുള്ള പ്രമുഖരുടെയും പേരിനാല് പ്രഖ്യാപനസമയം മുതല് സവിശേഷ ശ്രദ്ധ ലഭിച്ച പ്രോജക്ട് ആണ് ട്രാന്സ്.ഫഹദ് ഫാസില് നായകനാവുന്ന ചിത്രത്തില് നസ്രിയയാണ് നായികയാവുന്നത്.സൗബിന് ഷാഹിര്, വിനായകന്, ചെമ്പന് വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി തുടങ്ങി ഇക്കാലത്തെ ശ്രദ്ധേയ അഭിനേതാക്കളില് മിക്കവരും ചിത്രത്തില് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സംവിധായകന് ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.അന്വര് റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് സംവിധായകന് തന്നെ നിര്മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല് നീരദ് ആണ്.സൗണ്ട് ഡിസൈന് റസൂല് പൂക്കുട്ടി.സംഗീതം നവാഗതനായ ജാക്സണ് വിജയന്.കന്യാകുമാരി ഉള്പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈയിലും ആംസ്റ്റര്ഡാമിലും എല്ലാമായാണ് അന്വര് റഷീദ് ചിത്രീകരണം പൂര്ത്തിയാക്കിയത്.വിന്സെന്റ് വടക്കന്റേതാണ് ചിത്രത്തിന്റെ രചന.ക്രിസ്മസിന് തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെടുന്നു
അന്വര് റഷീദിന്റെ 'ട്രാന്സി'ന് പാക്കപ്പ്
https://www.malayalamexpress.in/archives/787956/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലയാളത്തിലെ വരാനിരിക്കുന്ന സിനിമകളില് പ്രേക്ഷകരുടെ കാത്തിരിപ്പില് ഏറെ മുന്നിലുള്ള അന്വര് റഷീദ് ചിത്രം 'ട്രാന്സി'ന്റെ ചിത്രീകരണം പൂര്ത്തിയായി.വലിയ വിജയമായിരുന്ന 'ഉസ്താദ് ഹോട്ടല്' (2012) കഴിഞ്ഞ് ഏഴ് വര്ഷത്തിന് ശേഷമാണ് അന്വര് റഷീദിന്റെ സംവിധാനത്തില് ഒരു ഫീച്ചര് ഫിലിം എത്തുന്നത്.ആന്തോളജി ചിത്രമായിരുന്ന 'അഞ്ച് സുന്ദരികളി'ലെ (2013) ചെറുചിത്രമായിരുന്ന 'ആമി' മാത്രമാണ് ഈ ഇടവേളയില് അന്വര് റഷീദ് സംവിധാനം ചെയ്തത്.അഭിനയിക്കുന്ന താരങ്ങളുടെയും മറ്റ് സാങ്കേതിക വിഭാഗങ്ങളിലുള്ള പ്രമുഖരുടെയും പേരിനാല് പ്രഖ്യാപനസമയം മുതല് സവിശേഷ ശ്രദ്ധ ലഭിച്ച പ്രോജക്ട് ആണ് ട്രാന്സ്.ഫഹദ് ഫാസില് നായകനാവുന്ന ചിത്രത്തില് നസ്രിയയാണ് നായികയാവുന്നത്.സൗബിന് ഷാഹിര്, വിനായകന്, ചെമ്പന് വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി തുടങ്ങി ഇക്കാലത്തെ ശ്രദ്ധേയ അഭിനേതാക്കളില് മിക്കവരും ചിത്രത്തില് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സംവിധായകന് ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.അന്വര് റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് സംവിധായകന് തന്നെ നിര്മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല് നീരദ് ആണ്.സൗണ്ട് ഡിസൈന് റസൂല് പൂക്കുട്ടി.സംഗീതം നവാഗതനായ ജാക്സണ് വിജയന്.കന്യാകുമാരി ഉള്പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈയിലും ആംസ്റ്റര്ഡാമിലും എല്ലാമായാണ് അന്വര് റഷീദ് ചിത്രീകരണം പൂര്ത്തിയാക്കിയത്.വിന്സെന്റ് വടക്കന്റേതാണ് ചിത്രത്തിന്റെ രചന.ക്രിസ്മസിന് തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെടുന്നു ### Headline : അന്വര് റഷീദിന്റെ 'ട്രാന്സി'ന് പാക്കപ്പ്
532
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ 90 ദിവസത്തേക്ക് കൂടി നീട്ടി.ശ്രീറാമിനെ തിരിച്ചെടുക്കണെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളിയ മുഖ്യമന്ത്രിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.നിലവിലെ സസ്പെൻഷൻ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി.പെരുമാറ്റച്ചട്ടം ലംഘിച്ചു: അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, വാഗ്ധാനം നൽകി!! 2019 ആഗ്സറ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് വെച്ച് ശ്രീറാം സഞ്ചരിച്ച കാറിച്ച് ബഷീർ കൊല്ലപ്പെടുന്നത്.അപകടം നടക്കുമ്പോൾ വാഹനമോടിച്ചത് താനല്ലെന്നും തനിക്കൊപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറിയ്ക്ക നൽകിയ വിശദീകരണം.അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നുമാണ് ശ്രീറാമിന്റെ വാദം.പിന്നീട് നടത്തിയ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നില്ലെന്നും ശ്രീറാം ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്.എന്നാൽ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സസ്പെഷൻ പിൻവലിച്ച് ശ്രീറാമിനെ തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു.ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയും വിഷയത്തിൽ ഇടപെടുന്നത്.ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതിയാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിട്ടുള്ളത്.കേസിലെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം നേരിടുന്നതെന്ന നിലപാടിലാണ് പോലീസ്
ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ള: ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി
https://malayalam.oneindia.com/news/kerala/sreeram-venkittaraman-s-suspension-extends-for-90-days-241216.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ 90 ദിവസത്തേക്ക് കൂടി നീട്ടി.ശ്രീറാമിനെ തിരിച്ചെടുക്കണെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളിയ മുഖ്യമന്ത്രിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.നിലവിലെ സസ്പെൻഷൻ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി.പെരുമാറ്റച്ചട്ടം ലംഘിച്ചു: അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, വാഗ്ധാനം നൽകി!! 2019 ആഗ്സറ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് വെച്ച് ശ്രീറാം സഞ്ചരിച്ച കാറിച്ച് ബഷീർ കൊല്ലപ്പെടുന്നത്.അപകടം നടക്കുമ്പോൾ വാഹനമോടിച്ചത് താനല്ലെന്നും തനിക്കൊപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറിയ്ക്ക നൽകിയ വിശദീകരണം.അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നുമാണ് ശ്രീറാമിന്റെ വാദം.പിന്നീട് നടത്തിയ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നില്ലെന്നും ശ്രീറാം ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്.എന്നാൽ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സസ്പെഷൻ പിൻവലിച്ച് ശ്രീറാമിനെ തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു.ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയും വിഷയത്തിൽ ഇടപെടുന്നത്.ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതിയാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിട്ടുള്ളത്.കേസിലെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം നേരിടുന്നതെന്ന നിലപാടിലാണ് പോലീസ് ### Headline : ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ള: ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി
533
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാവായ ശിവരഞ്ജിത്ത് നടത്തിയ ഉത്തരക്കടലാസ് ചോര്ച്ച അട്ടിമറിക്കാന് നീക്കം.കേസ് അന്വേഷിക്കേണ്ടത് ക്രൈംബ്രാഞ്ചോ, പോലീസിന്റെ പ്രത്യേകസംഘമോ എന്ന കാര്യത്തില് ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല.ഒരു അക്ഷരംപോലുമെഴുതാത്ത ശിവരഞ്ജിത്തിന്റെ ഉത്തരകടലസാണ് സർവ്വകലശാല പൊലീസിന് കൈമാറിയത്.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും ആയ ശിവരഞ്ജിത്തിന്റെ വീട്ടില് നടത്തിയ തെരച്ചിലിലാണ് പരീക്ഷാ തട്ടിപ്പ് നടത്തി എന്ന് തെളിയിക്കുന്ന പ്രധാന തെളിവുകള് പോലീസിനു ലഭിച്ചത്.രജിസ്റ്റര് നമ്പര് മാത്രം എഴുതി കുറെ പേപ്പറുകള് കെട്ടിവച്ച ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസാണ് യൂണിവേഴ്സിറ്റി പോലീസിന് കൈമാറിയത്.ഒന്നും രണ്ടും സെമസ്റ്റര് പരീക്ഷയില് തോറ്റ പ്രതിയ്ക്ക് മറ്റു പരീക്ഷയില് ഉന്നത മാര്ക്ക് ലഭിച്ചത് ദുരൂഹത വര്ധിപ്പിക്കുന്നു.മറ്റ് സെമസ്റ്ററുകളിലെ ഉത്തരക്കടലാസ് കൂടി ലഭിച്ചാലെ ഇക്കാര്യത്തില് വ്യക്തത വരുത്താന് സാധിക്കുകയുള്ളു.എന്നാല് ഉത്തരക്കടലാസും മാര്ക്ക് ലിസ്റ്റും പോലീസ് ചോദിച്ചുവെങ്കിലും നല്കാന് യൂണിവേഴ്സിറ്റി ഇതുവരെ തയ്യാറായില്ല.ഉത്തരക്കടലാസുകള് ലഭിച്ചാല് മാത്രമേ മറ്റ് പരീക്ഷകളില് ആല്മാറാട്ടം നടന്നിട്ടുണ്ടോ എന്നത് ഫൊറന്സിക്ക് പരിശോധനയിലൂടെ തെളിയിക്കാന് സാധിക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.ഇത്രയും ദുരൂഹതകള് പുറത്തുവന്നിട്ടും ഇന്നേവരെ സർവ്വകലാശാലയോ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാളോ പരാതി നൽകാൻ തയ്യാറായിട്ടില്ല.അതോടൊപ്പം കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന ആവശ്യത്തില് ഇത് വരെ നടപടിയുണ്ടായില്ല.അതുകൊണ്ട് തന്നെ കേസ് പൂര്ണ്ണമായും അട്ടിമറിച്ച അവസ്ഥയിലാണ്.കേസന്വേഷിക്കുന്ന കന്റോണ്മെന്റ് സിഐ അനിൽകുമാർ പരിശീലനത്തിനും പോയതോടെ പരീക്ഷ അട്ടിമറികേസ് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.പ്രൊഫസര് പദവിയില് തുടരണോ? റൊമീല ഥാപ്പര് സി.വി ഹാജരാക്കണമെന്ന് ജെ.എന്.യു അധികൃതര്
യൂണിവേഴ്സിറ്റി കോളേജ് ഉത്തരപേപ്പർ ചോർച്ച; അന്വേഷണം അട്ടിമറിക്കുന്നു
https://www.malayalamexpress.in/archives/786783/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാവായ ശിവരഞ്ജിത്ത് നടത്തിയ ഉത്തരക്കടലാസ് ചോര്ച്ച അട്ടിമറിക്കാന് നീക്കം.കേസ് അന്വേഷിക്കേണ്ടത് ക്രൈംബ്രാഞ്ചോ, പോലീസിന്റെ പ്രത്യേകസംഘമോ എന്ന കാര്യത്തില് ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല.ഒരു അക്ഷരംപോലുമെഴുതാത്ത ശിവരഞ്ജിത്തിന്റെ ഉത്തരകടലസാണ് സർവ്വകലശാല പൊലീസിന് കൈമാറിയത്.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും ആയ ശിവരഞ്ജിത്തിന്റെ വീട്ടില് നടത്തിയ തെരച്ചിലിലാണ് പരീക്ഷാ തട്ടിപ്പ് നടത്തി എന്ന് തെളിയിക്കുന്ന പ്രധാന തെളിവുകള് പോലീസിനു ലഭിച്ചത്.രജിസ്റ്റര് നമ്പര് മാത്രം എഴുതി കുറെ പേപ്പറുകള് കെട്ടിവച്ച ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസാണ് യൂണിവേഴ്സിറ്റി പോലീസിന് കൈമാറിയത്.ഒന്നും രണ്ടും സെമസ്റ്റര് പരീക്ഷയില് തോറ്റ പ്രതിയ്ക്ക് മറ്റു പരീക്ഷയില് ഉന്നത മാര്ക്ക് ലഭിച്ചത് ദുരൂഹത വര്ധിപ്പിക്കുന്നു.മറ്റ് സെമസ്റ്ററുകളിലെ ഉത്തരക്കടലാസ് കൂടി ലഭിച്ചാലെ ഇക്കാര്യത്തില് വ്യക്തത വരുത്താന് സാധിക്കുകയുള്ളു.എന്നാല് ഉത്തരക്കടലാസും മാര്ക്ക് ലിസ്റ്റും പോലീസ് ചോദിച്ചുവെങ്കിലും നല്കാന് യൂണിവേഴ്സിറ്റി ഇതുവരെ തയ്യാറായില്ല.ഉത്തരക്കടലാസുകള് ലഭിച്ചാല് മാത്രമേ മറ്റ് പരീക്ഷകളില് ആല്മാറാട്ടം നടന്നിട്ടുണ്ടോ എന്നത് ഫൊറന്സിക്ക് പരിശോധനയിലൂടെ തെളിയിക്കാന് സാധിക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.ഇത്രയും ദുരൂഹതകള് പുറത്തുവന്നിട്ടും ഇന്നേവരെ സർവ്വകലാശാലയോ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാളോ പരാതി നൽകാൻ തയ്യാറായിട്ടില്ല.അതോടൊപ്പം കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന ആവശ്യത്തില് ഇത് വരെ നടപടിയുണ്ടായില്ല.അതുകൊണ്ട് തന്നെ കേസ് പൂര്ണ്ണമായും അട്ടിമറിച്ച അവസ്ഥയിലാണ്.കേസന്വേഷിക്കുന്ന കന്റോണ്മെന്റ് സിഐ അനിൽകുമാർ പരിശീലനത്തിനും പോയതോടെ പരീക്ഷ അട്ടിമറികേസ് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.പ്രൊഫസര് പദവിയില് തുടരണോ? റൊമീല ഥാപ്പര് സി.വി ഹാജരാക്കണമെന്ന് ജെ.എന്.യു അധികൃതര് ### Headline : യൂണിവേഴ്സിറ്റി കോളേജ് ഉത്തരപേപ്പർ ചോർച്ച; അന്വേഷണം അട്ടിമറിക്കുന്നു
534
കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തേവര എസ്.എച്ച്.കോളേജിലുണ്ടായ സംഭവത്തിൽ സൈമൺ ബ്രിട്ടോ എം.എൽ.എ.യ്ക്ക് പ്രിൻസിപ്പൽ ഫാ.എ.ജെ.സാവിയൻസ് തുറന്ന കത്തെഴുതി.തന്റെ അനുമതിയില്ലാതെ വിദ്യാർത്ഥികൾ ക്ഷണിച്ച അതിഥിയുമൊത്ത് വേദി പങ്കിടില്ലെന്ന പ്രിൻസിപ്പലിന്റെ നിലപാടിനെ തുടർന്ന് സൈമൺ ബ്രിട്ടോയ്ക്ക് മടങ്ങിപ്പോരേണ്ടിവന്നത് വിവാദമായിരുന്നു.വേദി പങ്കിടില്ലെന്ന് എം.എൽ.എ.യെ അറിയിക്കാൻ താൻ വിദ്യാർത്ഥികൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നെന്നും എന്നാൽ ബ്രിട്ടോ വന്നതിനുശേഷം ഉപചാരപൂർവ്വം സത്കരിച്ചതിനു ശേഷമാണ് തന്റെ നിലപാട് നേരിട്ടറിയിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.ബ്രിട്ടോവിന് അത് അപമാനകരമായെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.മറുപുറം ഃ തന്റെ അനുവാദം കൂടാതെ അതിഥിയെ നിശ്ചയിച്ചു എന്ന പ്രിൻസിപ്പലച്ചൻ പറയുന്നതിൽ ഒരു പരിധിവരെ കാര്യമുണ്ടെന്നു കാണാം - ഒരു പരിധിവരെ മാത്രം.കാരണം യൂണിയൻ ഉത്ഘാടനം കോളേജുപിള്ളേരുടെ പരിപാടിയാണ്.അല്ലാതെ അച്ചനെ മെത്രാനായി വാഴിക്കുന്ന സംഗതിയല്ല.യൂണിയൻ പ്രവർത്തനത്തിനുളള പണം പിള്ളേരുടെ കൈയ്യിൽ നിന്നും വേണ്ടുവോളം എഴുതി വാങ്ങിക്കുന്നുമുണ്ട്.അല്ലാതെ പള്ളി ഭണ്ഡാരത്തിൽ നിന്നോ, അച്ചന്റെ അരമനയിൽ നിന്നോ അല്ല ഇതുവരുന്നത്.ഇക്കാര്യത്തിൽ അച്ചൻ വിദ്യാർത്ഥികളുടെ പൊതുവികാരത്തിന് ഇരുന്നുകൊടുക്കുകയായിരുന്നു നല്ലത്.പിന്നെ വിദ്യാർത്ഥികൾ സ്വീകരിച്ചാനയിച്ചത് പേരുകേട്ട പള്ളിവിഴുങ്ങികളേയോ, കൊള്ളക്കാരേയോ അല്ലല്ലോ...കേരളത്തിലെ നിയമസഭാംഗത്തെയല്ലേ....പളളിയും പട്ടക്കാരനും തലകുത്തിമറിയാൻ പറഞ്ഞാൽ അങ്ങിനെ ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാർ നാട്ടിലുണ്ടാകുമായിരിക്കും.ബ്രിട്ടോവിനെ ആ ഗണത്തിൽ കൂട്ടുവാൻ പറ്റില്ല ഫാദറേ....കത്തനാരുടെ കത്ത്, ഇക്കാരണത്താൽ പാശ്ചാത്യർ ഉപയോഗിക്കുന്ന ഒരുതരം കടലാസു കഷ്ണത്തിനു സമാനമാകും.അഭിപ്രായങ്ങൾ
സൈമൺ ബ്രിട്ടോവിന് കോളേജ് പ്രിൻസിപ്പൽ തുറന്ന കത്തെഴുതി
http://www.puzha.com/blog/news-news_jan16_07/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തേവര എസ്.എച്ച്.കോളേജിലുണ്ടായ സംഭവത്തിൽ സൈമൺ ബ്രിട്ടോ എം.എൽ.എ.യ്ക്ക് പ്രിൻസിപ്പൽ ഫാ.എ.ജെ.സാവിയൻസ് തുറന്ന കത്തെഴുതി.തന്റെ അനുമതിയില്ലാതെ വിദ്യാർത്ഥികൾ ക്ഷണിച്ച അതിഥിയുമൊത്ത് വേദി പങ്കിടില്ലെന്ന പ്രിൻസിപ്പലിന്റെ നിലപാടിനെ തുടർന്ന് സൈമൺ ബ്രിട്ടോയ്ക്ക് മടങ്ങിപ്പോരേണ്ടിവന്നത് വിവാദമായിരുന്നു.വേദി പങ്കിടില്ലെന്ന് എം.എൽ.എ.യെ അറിയിക്കാൻ താൻ വിദ്യാർത്ഥികൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നെന്നും എന്നാൽ ബ്രിട്ടോ വന്നതിനുശേഷം ഉപചാരപൂർവ്വം സത്കരിച്ചതിനു ശേഷമാണ് തന്റെ നിലപാട് നേരിട്ടറിയിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.ബ്രിട്ടോവിന് അത് അപമാനകരമായെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.മറുപുറം ഃ തന്റെ അനുവാദം കൂടാതെ അതിഥിയെ നിശ്ചയിച്ചു എന്ന പ്രിൻസിപ്പലച്ചൻ പറയുന്നതിൽ ഒരു പരിധിവരെ കാര്യമുണ്ടെന്നു കാണാം - ഒരു പരിധിവരെ മാത്രം.കാരണം യൂണിയൻ ഉത്ഘാടനം കോളേജുപിള്ളേരുടെ പരിപാടിയാണ്.അല്ലാതെ അച്ചനെ മെത്രാനായി വാഴിക്കുന്ന സംഗതിയല്ല.യൂണിയൻ പ്രവർത്തനത്തിനുളള പണം പിള്ളേരുടെ കൈയ്യിൽ നിന്നും വേണ്ടുവോളം എഴുതി വാങ്ങിക്കുന്നുമുണ്ട്.അല്ലാതെ പള്ളി ഭണ്ഡാരത്തിൽ നിന്നോ, അച്ചന്റെ അരമനയിൽ നിന്നോ അല്ല ഇതുവരുന്നത്.ഇക്കാര്യത്തിൽ അച്ചൻ വിദ്യാർത്ഥികളുടെ പൊതുവികാരത്തിന് ഇരുന്നുകൊടുക്കുകയായിരുന്നു നല്ലത്.പിന്നെ വിദ്യാർത്ഥികൾ സ്വീകരിച്ചാനയിച്ചത് പേരുകേട്ട പള്ളിവിഴുങ്ങികളേയോ, കൊള്ളക്കാരേയോ അല്ലല്ലോ...കേരളത്തിലെ നിയമസഭാംഗത്തെയല്ലേ....പളളിയും പട്ടക്കാരനും തലകുത്തിമറിയാൻ പറഞ്ഞാൽ അങ്ങിനെ ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാർ നാട്ടിലുണ്ടാകുമായിരിക്കും.ബ്രിട്ടോവിനെ ആ ഗണത്തിൽ കൂട്ടുവാൻ പറ്റില്ല ഫാദറേ....കത്തനാരുടെ കത്ത്, ഇക്കാരണത്താൽ പാശ്ചാത്യർ ഉപയോഗിക്കുന്ന ഒരുതരം കടലാസു കഷ്ണത്തിനു സമാനമാകും.അഭിപ്രായങ്ങൾ ### Headline : സൈമൺ ബ്രിട്ടോവിന് കോളേജ് പ്രിൻസിപ്പൽ തുറന്ന കത്തെഴുതി
535
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം നാളെ പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്
ജയം രവി ചിത്രം കോമാളിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/757238/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം നാളെ പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ് ### Headline : ജയം രവി ചിത്രം കോമാളിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
536
മുംബൈ: മഹാരാഷ്ട്രയിലെ ഏറെ വിവാദമായ ജലസേചന അഴിമതിക്കേസില് എന്സിപി നേതാവ് അജിത് പവാറിന് ക്ലീന് ചിറ്റ്.ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര് ബെഞ്ചിന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം സമര്പ്പിച്ച സത്യവാങ്മൂലത്തിലാണ് അജിത് പവാറിനെതിരായ എല്ലാ ആരോപണങ്ങളും അഴിമതി വിരുദ്ധ വിഭാഗം പിന്വലിച്ചിരിക്കുന്നത്.നവംബര് 27നാണ് കോടതിയില് സത്യവാങ്മൂലം സമര്പ്പിക്കപ്പെട്ടത്.ശിവസേന-കോണ്ഗ്രസ്-എന്സിപി സഖ്യത്തിന്റെ മഹാ വികാസ് അഖാഡി സംസ്ഥാനത്ത് അധികാരമേല്ക്കുന്നതിന്റെ തൊട്ട് തലേ ദിവസമാണ് അജിത് പവാറിനെതിരായ കേസുകള് അവസാനിപ്പിച്ചിരിക്കുന്നത്.അജിത് പവാര് എന്സിപി വിട്ട് ബിജെപിയില് എത്തിയതിന് തൊട്ട് പിറകേ അഴിമതിക്കേസില് ക്ലീന് ചിറ്റ് ലഭിച്ചതായി നേരത്തെ വാര്ത്തകള് വന്നിരുന്നു.എന്നാല് അന്വേഷണം അവസാനിപ്പിച്ച 9 കേസുകള് അജിത് പവാറിന് എതിരെയുളളതല്ല എന്നായിരുന്നു അന്ന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം അവകാശപ്പെട്ടിരുന്നത്.അജിത് പവാര് ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ വിദര്ഭ ജലസേചന പദ്ധതി വഴിയടക്കം കോടികളുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില് എന്സിപിക്കെതിരെ ബിജെപി പ്രധാന ആയുധമായി പ്രയോഗിച്ചത് ഈ അഴിമതി കേസുകള് ആയിരുന്നു.അഴിമതി ആരോപണവുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും പരിശോധിക്കുമ്പോള് അന്ന് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അജിത് പവാറിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത് എന്നാണ് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം സമര്പ്പിച്ച സത്യവാങ്മൂലത്തില് പറയുന്നത്.2018 നവംബറില് ഹൈക്കോടതിയുടെ നാഗ്പൂര് ബെഞ്ചില് നല്കിയ സത്യവാങ്മൂലത്തില് ആന്റി കറപ്ഷന് ബ്യൂറോ ഡയറക്ടര് ജനറല് സഞ്ജയ് ഭാര്വെ പറയുന്നത് അജിത് പവാറിന് അഴിമതിയുടെ ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു
കോടികളുടെ ജലസേചന അഴിമതിയിൽ അജിത് പവാറിന് ക്ലീന് ചിറ്റ്, ഫട്നാവിസ് സർക്കാർ വീണതിന് തൊട്ട് പിറകെ
https://malayalam.oneindia.com/news/india/ajit-pawar-got-clean-chit-in-vidarbha-irrigation-scam-by-acb-238107.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്രയിലെ ഏറെ വിവാദമായ ജലസേചന അഴിമതിക്കേസില് എന്സിപി നേതാവ് അജിത് പവാറിന് ക്ലീന് ചിറ്റ്.ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര് ബെഞ്ചിന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം സമര്പ്പിച്ച സത്യവാങ്മൂലത്തിലാണ് അജിത് പവാറിനെതിരായ എല്ലാ ആരോപണങ്ങളും അഴിമതി വിരുദ്ധ വിഭാഗം പിന്വലിച്ചിരിക്കുന്നത്.നവംബര് 27നാണ് കോടതിയില് സത്യവാങ്മൂലം സമര്പ്പിക്കപ്പെട്ടത്.ശിവസേന-കോണ്ഗ്രസ്-എന്സിപി സഖ്യത്തിന്റെ മഹാ വികാസ് അഖാഡി സംസ്ഥാനത്ത് അധികാരമേല്ക്കുന്നതിന്റെ തൊട്ട് തലേ ദിവസമാണ് അജിത് പവാറിനെതിരായ കേസുകള് അവസാനിപ്പിച്ചിരിക്കുന്നത്.അജിത് പവാര് എന്സിപി വിട്ട് ബിജെപിയില് എത്തിയതിന് തൊട്ട് പിറകേ അഴിമതിക്കേസില് ക്ലീന് ചിറ്റ് ലഭിച്ചതായി നേരത്തെ വാര്ത്തകള് വന്നിരുന്നു.എന്നാല് അന്വേഷണം അവസാനിപ്പിച്ച 9 കേസുകള് അജിത് പവാറിന് എതിരെയുളളതല്ല എന്നായിരുന്നു അന്ന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം അവകാശപ്പെട്ടിരുന്നത്.അജിത് പവാര് ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ വിദര്ഭ ജലസേചന പദ്ധതി വഴിയടക്കം കോടികളുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില് എന്സിപിക്കെതിരെ ബിജെപി പ്രധാന ആയുധമായി പ്രയോഗിച്ചത് ഈ അഴിമതി കേസുകള് ആയിരുന്നു.അഴിമതി ആരോപണവുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും പരിശോധിക്കുമ്പോള് അന്ന് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അജിത് പവാറിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത് എന്നാണ് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം സമര്പ്പിച്ച സത്യവാങ്മൂലത്തില് പറയുന്നത്.2018 നവംബറില് ഹൈക്കോടതിയുടെ നാഗ്പൂര് ബെഞ്ചില് നല്കിയ സത്യവാങ്മൂലത്തില് ആന്റി കറപ്ഷന് ബ്യൂറോ ഡയറക്ടര് ജനറല് സഞ്ജയ് ഭാര്വെ പറയുന്നത് അജിത് പവാറിന് അഴിമതിയുടെ ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു ### Headline : കോടികളുടെ ജലസേചന അഴിമതിയിൽ അജിത് പവാറിന് ക്ലീന് ചിറ്റ്, ഫട്നാവിസ് സർക്കാർ വീണതിന് തൊട്ട് പിറകെ
537
ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് മാറ്റും । കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും.പോലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യ ഹർജിയിൽ ആരോപിക്കുന്നത്.നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.മോദി സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ നിന്നും വിട്ട് നിന്ന് അഞ്ച് സംസ്ഥാനങ്ങൾ; കാരണം ഇതാണ് ആരോഗ്യ സ്ഥിതി മോശമാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു.അതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചു.നിലവിലുള്ള അന്വേഷണ സംഘത്തെ സ്വതന്ത്ര്യമായി അന്വേഷിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.തുടർന്ന് ഹർജി പിൻവലിക്കുന്നതായി ഹർജിക്കാർ കോടതിയെ അറിയിച്ചു.മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയം; തമിഴ്നാട്ടിൽ 15കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു ചോദ്യം ചെയ്യലിനോട് മൗനം പാലിച്ച സാഹചര്യത്തിൽ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ സാധ്യത പോലീസ് തേടുന്നുണ്ട്.അന്വേഷണസംഘത്തിന്റെ പല ചോദ്യങ്ങൾക്കും അല്ല, ഓർമയില്ല തുടങ്ങിയ ഉത്തരങ്ങളായിരുന്നു ബിഷപ്പ് നൽകിയത്.ബിഷപ്പ് നുണപരിശോധന നടത്താൻ വിസമ്മതിച്ചാൽ അത് സാഹചര്യതെളിവായി സ്വീകരിക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു; പാലാ സബ് ജയിലിലേക്ക് മാറ്റും
https://malayalam.oneindia.com/news/kerala/franco-mulakkal-remanded-for-14-days-210667.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് മാറ്റും । കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും.പോലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യ ഹർജിയിൽ ആരോപിക്കുന്നത്.നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.മോദി സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ നിന്നും വിട്ട് നിന്ന് അഞ്ച് സംസ്ഥാനങ്ങൾ; കാരണം ഇതാണ് ആരോഗ്യ സ്ഥിതി മോശമാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു.അതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചു.നിലവിലുള്ള അന്വേഷണ സംഘത്തെ സ്വതന്ത്ര്യമായി അന്വേഷിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.തുടർന്ന് ഹർജി പിൻവലിക്കുന്നതായി ഹർജിക്കാർ കോടതിയെ അറിയിച്ചു.മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയം; തമിഴ്നാട്ടിൽ 15കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു ചോദ്യം ചെയ്യലിനോട് മൗനം പാലിച്ച സാഹചര്യത്തിൽ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ സാധ്യത പോലീസ് തേടുന്നുണ്ട്.അന്വേഷണസംഘത്തിന്റെ പല ചോദ്യങ്ങൾക്കും അല്ല, ഓർമയില്ല തുടങ്ങിയ ഉത്തരങ്ങളായിരുന്നു ബിഷപ്പ് നൽകിയത്.ബിഷപ്പ് നുണപരിശോധന നടത്താൻ വിസമ്മതിച്ചാൽ അത് സാഹചര്യതെളിവായി സ്വീകരിക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത് ### Headline : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു; പാലാ സബ് ജയിലിലേക്ക് മാറ്റും
538
ഇടുക്കി: കട്ടപ്പനയിൽ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം നഗരസഭ പിടിച്ചെടുത്തു.മൂന്ന് കടകളിൽ നിന്നായി 250 കിലോ കവറുകളാണ് ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നു നഗരസഭ അറിയിച്ചു.കഴിഞ്ഞ ജൂൺ മാസം മുതലാണ് 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്ററിക് ഉൽപന്നങ്ങൾ കട്ടപ്പന നഗരസഭ നിരോധിച്ചത്.മുൻപും മിന്നൽ പരിശോധനയിൽ ആരോഗ്യ വിഭാഗം നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തുണ്ടെങ്കിലും ഇത്രയും കൂടുതൽ പിടികൂടുന്നത് ഇതാധ്യമായാണ്.നഗരസഭാ പരിധിയിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യ വിഭാഗം പറഞ്ഞു.എന്നാൽ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നഗരസഭ പിടിച്ചെടുക്കുകയല്ലാതെ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.നിരവധി പ്രാവശ്യം വ്യാപാരികൾക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിപണനം ഒഴിവാക്കണമെന്ന നഗരസഭയിൽ നിന്ന് നിർദേശം നൽകിയിരുന്നു നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടർന്ന് വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭ പ്രദേശത്ത് പരിശോധന കർശനമാക്കിയത് ഇതിനെത്തുടർന്നാണ് വലിയതോതിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധന നടത്തി പ്ലാസ്റ്റിക്കുകൾ പിടികൂടിയത്.തുടർന്നും ഇത്തരത്തിൽ വിൽപ്പന നടത്തുന്നവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
കട്ടപ്പനയിൽ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം പിടികൂടി
https://www.malayalamexpress.in/archives/773102/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇടുക്കി: കട്ടപ്പനയിൽ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം നഗരസഭ പിടിച്ചെടുത്തു.മൂന്ന് കടകളിൽ നിന്നായി 250 കിലോ കവറുകളാണ് ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നു നഗരസഭ അറിയിച്ചു.കഴിഞ്ഞ ജൂൺ മാസം മുതലാണ് 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്ററിക് ഉൽപന്നങ്ങൾ കട്ടപ്പന നഗരസഭ നിരോധിച്ചത്.മുൻപും മിന്നൽ പരിശോധനയിൽ ആരോഗ്യ വിഭാഗം നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തുണ്ടെങ്കിലും ഇത്രയും കൂടുതൽ പിടികൂടുന്നത് ഇതാധ്യമായാണ്.നഗരസഭാ പരിധിയിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യ വിഭാഗം പറഞ്ഞു.എന്നാൽ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നഗരസഭ പിടിച്ചെടുക്കുകയല്ലാതെ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.നിരവധി പ്രാവശ്യം വ്യാപാരികൾക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിപണനം ഒഴിവാക്കണമെന്ന നഗരസഭയിൽ നിന്ന് നിർദേശം നൽകിയിരുന്നു നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടർന്ന് വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭ പ്രദേശത്ത് പരിശോധന കർശനമാക്കിയത് ഇതിനെത്തുടർന്നാണ് വലിയതോതിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധന നടത്തി പ്ലാസ്റ്റിക്കുകൾ പിടികൂടിയത്.തുടർന്നും ഇത്തരത്തിൽ വിൽപ്പന നടത്തുന്നവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു ### Headline : കട്ടപ്പനയിൽ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വൻശേഖരം പിടികൂടി
539
ദില്ലി: ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്ക് ശസ്ത്രക്രിയ.ബുധനാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.കഴുത്തിന് പിന്നിലുണ്ടായിരുന്ന മുഴ നീക്കം ചെയ്യാനായിരുന്നു ഓപറേഷന് എന്ന് ബിജെപി ഗുജറാത്ത് വൃത്തങ്ങള് പറഞ്ഞു.അതിരാവിലെ ശസ്ത്രക്രിയ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടുവെന്നും ബിജെപി നേതാക്കള് പറഞ്ഞു.കേന്ദ്രമന്ത്രിയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്നങ്ങളുമില്ലെന്നും ചെറിയ ശസ്ത്രക്രിയയാണ് നടത്തിയതെന്നും ആശുപത്രി അധികൃതര് അറിയിച്ചു.മാരുതി സുസുകിയുടെ അപ്രതീക്ഷിത നടപടി; നിര്മാണം നിര്ത്തി, രണ്ടുദിവസത്തേക്ക്, കടുത്ത പ്രതിസന്ധി!! വര്ഷങ്ങള്ക്ക് മുമ്പാണ് കഴുത്തിന് പിന്ഭാഗത്ത് മുഴ കണ്ടത്.പിന്നീട് വലുതായി.വേദന അനുഭവപ്പെടാന് തുടങ്ങിയതോടെയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന് ഡോക്ടര്മാര് നിര്ദേശിച്ചത്.കോശങ്ങളില് കൊഴുപ്പ് അടിയുന്നത് മൂലമുണ്ടായ മുഴയാണിത്.ഗുജറാത്തില് വിശ്രമത്തിന് ശേഷം ദില്ലിയിലെത്തുന്ന അമിത് ഷാ ദിവസങ്ങള്ക്കകം അസമിലേക്ക് പോകും.ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് വിഷയം അസമില് വിവാദമാണ്.ഇതുസംബന്ധിച്ച ചര്ച്ചകള്ക്ക് കൂടിയാണ് അദ്ദേഹം അസമിലെത്തുക.ഒട്ടേറെ ബംഗാളി ഹിന്ദുക്കള് പട്ടികയില് നിന്ന് പുറത്തായ വിഷയം ചൂണ്ടിക്കാട്ടി അമിത് ഷായ്ക്ക് നിവേദനം നല്കുമെന്ന് അസമിലെ ബിജെപി നേതാക്കള് പറഞ്ഞു
അമിത് ഷായ്ക്ക് ശസ്ത്രക്രിയ; അഹമ്മദാബാദിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു
https://malayalam.oneindia.com/news/india/amit-shah-undergoes-surgery-in-gujarat-hospital-233017.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്ക് ശസ്ത്രക്രിയ.ബുധനാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.കഴുത്തിന് പിന്നിലുണ്ടായിരുന്ന മുഴ നീക്കം ചെയ്യാനായിരുന്നു ഓപറേഷന് എന്ന് ബിജെപി ഗുജറാത്ത് വൃത്തങ്ങള് പറഞ്ഞു.അതിരാവിലെ ശസ്ത്രക്രിയ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടുവെന്നും ബിജെപി നേതാക്കള് പറഞ്ഞു.കേന്ദ്രമന്ത്രിയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്നങ്ങളുമില്ലെന്നും ചെറിയ ശസ്ത്രക്രിയയാണ് നടത്തിയതെന്നും ആശുപത്രി അധികൃതര് അറിയിച്ചു.മാരുതി സുസുകിയുടെ അപ്രതീക്ഷിത നടപടി; നിര്മാണം നിര്ത്തി, രണ്ടുദിവസത്തേക്ക്, കടുത്ത പ്രതിസന്ധി!! വര്ഷങ്ങള്ക്ക് മുമ്പാണ് കഴുത്തിന് പിന്ഭാഗത്ത് മുഴ കണ്ടത്.പിന്നീട് വലുതായി.വേദന അനുഭവപ്പെടാന് തുടങ്ങിയതോടെയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന് ഡോക്ടര്മാര് നിര്ദേശിച്ചത്.കോശങ്ങളില് കൊഴുപ്പ് അടിയുന്നത് മൂലമുണ്ടായ മുഴയാണിത്.ഗുജറാത്തില് വിശ്രമത്തിന് ശേഷം ദില്ലിയിലെത്തുന്ന അമിത് ഷാ ദിവസങ്ങള്ക്കകം അസമിലേക്ക് പോകും.ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് വിഷയം അസമില് വിവാദമാണ്.ഇതുസംബന്ധിച്ച ചര്ച്ചകള്ക്ക് കൂടിയാണ് അദ്ദേഹം അസമിലെത്തുക.ഒട്ടേറെ ബംഗാളി ഹിന്ദുക്കള് പട്ടികയില് നിന്ന് പുറത്തായ വിഷയം ചൂണ്ടിക്കാട്ടി അമിത് ഷായ്ക്ക് നിവേദനം നല്കുമെന്ന് അസമിലെ ബിജെപി നേതാക്കള് പറഞ്ഞു ### Headline : അമിത് ഷായ്ക്ക് ശസ്ത്രക്രിയ; അഹമ്മദാബാദിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു
540
ഫറോക്ക്: ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്.വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കല്ലമ്പാറ ശിഫാ ആശുപത്രിയിലാണ് സംഭവം നടന്നത്.കരുവൻതിരുത്തി പൊന്നേംപറമ്പത്ത് പനോളിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ ഗംഗാദേവി (54) ആണ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരണപ്പെട്ടത്.ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.തുടർന്ന് വൈകീട്ടോടെ ആശുപത്രിയിലെത്തിയ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി സംഘർഷത്തിലേർപ്പെട്ടു.പോലീസ് ഇൻക്വസ്റ്റ് നടത്തി വൈകുന്നേരം 6.30-ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മൂന്നുദിവസം മുമ്പാണ് പനിയെ തുടർന്ന് ഗംഗാദേവി ആശുപത്രിയിൽ ചികിത്സ തേടിയത്.തുടർന്ന് വെള്ളിയാഴ്ച നാലരയോടെ മരണം സംഭവിക്കുകയായിരുന്നു.മരണകാരണത്തെപ്പറ്റി പരസ്പര വിരുദ്ധമായാണ് ഡോക്ടർമാർ സംസാരിച്ചതെന്ന് മകൻ സിജിത്ത് പറഞ്ഞു.എന്നാൽ ചികിത്സാ പിഴവല്ല മരണകാരണമെന്നും രോഗിക്ക് നല്ല ചികിത്സ ലഭ്യമാക്കിയിരുന്നെന്നും ന്യുമോണിയ ബാധ സ്ഥിരീ കരിച്ചതിനെത്തുടർന്ന് അതിനുള്ള ചികിത്സയാണ് നൽകിയതെന്നും ഡോക്ടർ വ്യക്തമാക്കി.രോഗിക്ക് നല്ല മാറ്റങ്ങൾ ഉണ്ടായിരുന്നെന്നും ഉച്ചയോടെ ആരോഗ്യ നില വഷളായതിനാൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നുവെന്നും അതിനിടയിലാണ് മരണം സംഭവിച്ചതെന്നും ചികിത്സാ പിഴവല്ല മരണകാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ടോവിനോ ചിത്രം 'ഫോറൻസിക്' റിലീസിനൊരുങ്ങുന്നു ; ട്രെയ്ലർ അടുത്ത ആഴ്ച പുറത്തുവിടും
ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവം ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
https://www.malayalamexpress.in/archives/1051955/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഫറോക്ക്: ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്.വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കല്ലമ്പാറ ശിഫാ ആശുപത്രിയിലാണ് സംഭവം നടന്നത്.കരുവൻതിരുത്തി പൊന്നേംപറമ്പത്ത് പനോളിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ ഗംഗാദേവി (54) ആണ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരണപ്പെട്ടത്.ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.തുടർന്ന് വൈകീട്ടോടെ ആശുപത്രിയിലെത്തിയ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി സംഘർഷത്തിലേർപ്പെട്ടു.പോലീസ് ഇൻക്വസ്റ്റ് നടത്തി വൈകുന്നേരം 6.30-ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മൂന്നുദിവസം മുമ്പാണ് പനിയെ തുടർന്ന് ഗംഗാദേവി ആശുപത്രിയിൽ ചികിത്സ തേടിയത്.തുടർന്ന് വെള്ളിയാഴ്ച നാലരയോടെ മരണം സംഭവിക്കുകയായിരുന്നു.മരണകാരണത്തെപ്പറ്റി പരസ്പര വിരുദ്ധമായാണ് ഡോക്ടർമാർ സംസാരിച്ചതെന്ന് മകൻ സിജിത്ത് പറഞ്ഞു.എന്നാൽ ചികിത്സാ പിഴവല്ല മരണകാരണമെന്നും രോഗിക്ക് നല്ല ചികിത്സ ലഭ്യമാക്കിയിരുന്നെന്നും ന്യുമോണിയ ബാധ സ്ഥിരീ കരിച്ചതിനെത്തുടർന്ന് അതിനുള്ള ചികിത്സയാണ് നൽകിയതെന്നും ഡോക്ടർ വ്യക്തമാക്കി.രോഗിക്ക് നല്ല മാറ്റങ്ങൾ ഉണ്ടായിരുന്നെന്നും ഉച്ചയോടെ ആരോഗ്യ നില വഷളായതിനാൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നുവെന്നും അതിനിടയിലാണ് മരണം സംഭവിച്ചതെന്നും ചികിത്സാ പിഴവല്ല മരണകാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ടോവിനോ ചിത്രം 'ഫോറൻസിക്' റിലീസിനൊരുങ്ങുന്നു ; ട്രെയ്ലർ അടുത്ത ആഴ്ച പുറത്തുവിടും ### Headline : ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവം ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
541
ക്ഷ ഒട്ടും നിലവാരം പുലര്ത്തിയില്ലെന്നും ഉദ്യോഗാര്ത്ഥികള് പറയുന്നു തിരുവനന്തപുരം: ഒരുപറ്റം തൊഴിലന്വേഷകരുടെ ഏറ്റവും വലിയ സ്വപ്നമാണ് ഗവണ്മെന്റ് ജോലി.ലക്ഷക്കണക്കിന് ആള്ക്കാരാണ് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് പബ്ലിക്ക് സര്വീസ് കമ്മീഷന് നടത്തുന്ന പരീക്ഷകള്ക്കായി തയ്യാറെടുപ്പ് നടത്തുന്നത്.എന്നാല് ഉദ്യോഗാര്ത്ഥികളോട് നീതി പുലര്ത്താന് പലപ്പോഴും പിഎസ്സി തയ്യാറാവുന്നില്ല.ലിസ്റ്റുകള് പലതും അസാധുവാക്കിയും, നിലവാരമില്ലാത്ത ചോദ്യങ്ങളിട്ടും പിഎസ്സിപലപ്പോഴും തൊഴില് അന്വേഷകരെ വലയ്ക്കുന്നു.ചോദ്യങ്ങളില് ഭൂരിഭാഗവും ഇന്റര്നെറ്റിലെ ചില വെബ്സൈറ്റുകളില് നിന്ന് പിഎസ്സി അതുപോലെ പകര്ത്തുന്നത് പരീക്ഷയുടെ മൂല്യം തകര്ക്കുന്നു.ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ മാസം 13-ാം തീയ്യതി നടന്ന ലക്ചര് ജേര്ണലിസം പിഎസ്സി പരീക്ഷ (കാറ്റഗറി നമ്പര് 562/2017).വളരെ ഗൗരവകരമായ പിശകുകളാണ് ഉദ്യോഗാര്ത്ഥികള് ചൂണ്ടിക്കാണിക്കുന്നത്.ഇത് സംബന്ധിച്ച സ്ക്രീന്ഷോട്ടുകള് ഉദ്യോഗാര്ത്ഥികളുടെ കൂട്ടായ്മ തന്നെ കണ്ടെത്തിയിട്ടുണ്ട്...തൂടങ്ങിയ വെബ്സൈറ്റുകളില് നിന്നുമാണ് പിഎസ്സി ഈ പരീക്ഷയ്ക്കുള്ള ചോദ്യങ്ങള് പകര്ത്തിയത്.പരീക്ഷ ഒട്ടും നിലവാരം പുലര്ത്തിയില്ലെന്നും ഉദ്യോഗാര്ത്ഥികള് പറയുന്നു.പരീക്ഷയിലെ 24,25,27,28,29,30,31,33,34,35,36,37 എന്നീ ചോദ്യങ്ങളും, 38 മുതല് 60 വരെ ചോദ്യങ്ങളും, 92 മുതല് 100 വരെയുള്ള ചോദ്യങ്ങളുമാണ് വെബ്സൈറ്റുകളില് നിന്നും പകര്ത്തിയിരിക്കുന്നതായി ഉദ്യോഗാര്ത്ഥികള് കണ്ടെത്തിയിരിക്കുന്നത്.7,21,22,28,44,51,61 തുടങ്ങിയ ചോദ്യങ്ങളില് പിശകുള്ളതായും ഇവര് നല്കിയ പരാതിയില് ചൂണ്ടിക്കാണിക്കുന്നുണ്ട്.പിഎസ്സി ചോദ്യപേപ്പര് തയ്യാറാക്കല് നടത്തുന്നത് ഗ്രൂപ്പ് ഡിസ്കഷനുകളുടെ അടിസ്ഥാനത്തില് പിഎസ്സി പാനലിലുള്ള നാലോ അഞ്ചോപേര് ചേര്ന്നാണ്.ചോദ്യകര്ത്താക്കള് ആരാണെന്ന് പാനലിന് പുറത്ത് ആരും അറിയില്ല എന്നാണ് പിഎസ്സി നല്കുന്ന ഔദ്യോഗിക വിശദീകരണം.ലെക്ചര് ഇന് ജേര്ണലിസം പരീക്ഷ സംബന്ധിച്ച വിശദമായി പരാതി ഉദ്യോഗാര്ത്ഥികള് പിഎസ്സി കമ്മീഷണര്ക്ക് സമര്പ്പിച്ചുണ്ട്.കോപ്പി ചെയ്ത ചോദ്യങ്ങളുടെ വിവരങ്ങളും, പിശകുകളുള്ള ചോദ്യങ്ങളുടെ വിവരങ്ങളും ഉള്പ്പെടുത്തി കൊണ്ടാണ് ഉദ്യോഗാര്ത്ഥികള് നല്കിയിരിക്കുന്ന പരാതി
ചോദ്യങ്ങള് കോപ്പിയടിച്ച് പിഎസ്സി; തെളിവുകള് സഹിതം ഉദ്യോഗാര്ത്ഥികളുടെ പരാതി
https://bignewskerala.com/2018/09/29/psc-using-private-websites-for-preparing-questions/16903/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ക്ഷ ഒട്ടും നിലവാരം പുലര്ത്തിയില്ലെന്നും ഉദ്യോഗാര്ത്ഥികള് പറയുന്നു തിരുവനന്തപുരം: ഒരുപറ്റം തൊഴിലന്വേഷകരുടെ ഏറ്റവും വലിയ സ്വപ്നമാണ് ഗവണ്മെന്റ് ജോലി.ലക്ഷക്കണക്കിന് ആള്ക്കാരാണ് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് പബ്ലിക്ക് സര്വീസ് കമ്മീഷന് നടത്തുന്ന പരീക്ഷകള്ക്കായി തയ്യാറെടുപ്പ് നടത്തുന്നത്.എന്നാല് ഉദ്യോഗാര്ത്ഥികളോട് നീതി പുലര്ത്താന് പലപ്പോഴും പിഎസ്സി തയ്യാറാവുന്നില്ല.ലിസ്റ്റുകള് പലതും അസാധുവാക്കിയും, നിലവാരമില്ലാത്ത ചോദ്യങ്ങളിട്ടും പിഎസ്സിപലപ്പോഴും തൊഴില് അന്വേഷകരെ വലയ്ക്കുന്നു.ചോദ്യങ്ങളില് ഭൂരിഭാഗവും ഇന്റര്നെറ്റിലെ ചില വെബ്സൈറ്റുകളില് നിന്ന് പിഎസ്സി അതുപോലെ പകര്ത്തുന്നത് പരീക്ഷയുടെ മൂല്യം തകര്ക്കുന്നു.ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ മാസം 13-ാം തീയ്യതി നടന്ന ലക്ചര് ജേര്ണലിസം പിഎസ്സി പരീക്ഷ (കാറ്റഗറി നമ്പര് 562/2017).വളരെ ഗൗരവകരമായ പിശകുകളാണ് ഉദ്യോഗാര്ത്ഥികള് ചൂണ്ടിക്കാണിക്കുന്നത്.ഇത് സംബന്ധിച്ച സ്ക്രീന്ഷോട്ടുകള് ഉദ്യോഗാര്ത്ഥികളുടെ കൂട്ടായ്മ തന്നെ കണ്ടെത്തിയിട്ടുണ്ട്...തൂടങ്ങിയ വെബ്സൈറ്റുകളില് നിന്നുമാണ് പിഎസ്സി ഈ പരീക്ഷയ്ക്കുള്ള ചോദ്യങ്ങള് പകര്ത്തിയത്.പരീക്ഷ ഒട്ടും നിലവാരം പുലര്ത്തിയില്ലെന്നും ഉദ്യോഗാര്ത്ഥികള് പറയുന്നു.പരീക്ഷയിലെ 24,25,27,28,29,30,31,33,34,35,36,37 എന്നീ ചോദ്യങ്ങളും, 38 മുതല് 60 വരെ ചോദ്യങ്ങളും, 92 മുതല് 100 വരെയുള്ള ചോദ്യങ്ങളുമാണ് വെബ്സൈറ്റുകളില് നിന്നും പകര്ത്തിയിരിക്കുന്നതായി ഉദ്യോഗാര്ത്ഥികള് കണ്ടെത്തിയിരിക്കുന്നത്.7,21,22,28,44,51,61 തുടങ്ങിയ ചോദ്യങ്ങളില് പിശകുള്ളതായും ഇവര് നല്കിയ പരാതിയില് ചൂണ്ടിക്കാണിക്കുന്നുണ്ട്.പിഎസ്സി ചോദ്യപേപ്പര് തയ്യാറാക്കല് നടത്തുന്നത് ഗ്രൂപ്പ് ഡിസ്കഷനുകളുടെ അടിസ്ഥാനത്തില് പിഎസ്സി പാനലിലുള്ള നാലോ അഞ്ചോപേര് ചേര്ന്നാണ്.ചോദ്യകര്ത്താക്കള് ആരാണെന്ന് പാനലിന് പുറത്ത് ആരും അറിയില്ല എന്നാണ് പിഎസ്സി നല്കുന്ന ഔദ്യോഗിക വിശദീകരണം.ലെക്ചര് ഇന് ജേര്ണലിസം പരീക്ഷ സംബന്ധിച്ച വിശദമായി പരാതി ഉദ്യോഗാര്ത്ഥികള് പിഎസ്സി കമ്മീഷണര്ക്ക് സമര്പ്പിച്ചുണ്ട്.കോപ്പി ചെയ്ത ചോദ്യങ്ങളുടെ വിവരങ്ങളും, പിശകുകളുള്ള ചോദ്യങ്ങളുടെ വിവരങ്ങളും ഉള്പ്പെടുത്തി കൊണ്ടാണ് ഉദ്യോഗാര്ത്ഥികള് നല്കിയിരിക്കുന്ന പരാതി ### Headline : ചോദ്യങ്ങള് കോപ്പിയടിച്ച് പിഎസ്സി; തെളിവുകള് സഹിതം ഉദ്യോഗാര്ത്ഥികളുടെ പരാതി
542
ഡെ റാ ഡൂ ൺ: ഉ ത്ത രാ ഖ ണ്ഡി ലെ ഉ ത്ത ര കാ ശി ജി ല്ല യി ൽ തോ ൺ സ് ന ദി ക ര ക വി ഞ്ഞു ണ്ടാ യ കു ത്തൊ ഴു ക്കി ൽ 20 വീ ടു ക ൾ ഒ ലി ച്ചു പോ യി.18 പേ രെ കാ ണാ താ വു ക യും ചെ യ്തു.ക ഴി ഞ്ഞ ഏ താ നും ദി വ സ ങ്ങ ളാ യി തു ട രു ന്ന ശ ക്ത മാ യ മ ഴ യി ൽ തോ ൺ സ് ന ദി ക ര ക വി ഞ്ഞ് ഒ ഴു കു ക യാ ണ്.അ ധി കൃ ത ർ ജാ ഗ്ര താ നി ർ ദേ ശം പു റ പ്പെ ടു വി ച്ചു.പലയിടത്തും ഉരുള്പൊട്ടലുണ്ടായതായും റിപ്പോര്ട്ടുകളുണ്ട്.ഉരുള്പൊട്ടലിനെ തുടര്ന്ന് ഗംഗോത്രി ഹൈവേ അടച്ചിട്ടു.പാതിവഴിയില് കുടുങ്ങിയ മാനസരോവര് യാത്രികരെ സംസ്ഥാന ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.ഐ ടി ബി പി, എ ൻ ഡി ആ ർ എ ഫ്, എ സ്ഡി ആ ർ എ ഫ് തു ട ങ്ങി യ സേ ന ക ളെ ര ക്ഷാ പ്ര വ ർ ത്ത ന ങ്ങ ൾ ക്കാ യി പ്ര ള യ ബാ ധി ത പ്ര ദേ ശ ങ്ങ ളി ലേ ക്ക് സ ർ ക്കാ ർ അ യ ച്ചു.ഉ ത്ത ര കാ ശി ജി ല്ല യി ലെ പ്ര ധാ ന പാ ത യാ യ ഗം ഗോ ത്രി ദേ ശീ യ പാ ത മ ണ്ണി ടി ച്ചി ലി നെ തു ട ർ ന്ന് അ ട ച്ചി ട്ടി രി ക്കു ക യാ ണ്.പെ ട്ടെ ന്നു ള്ള വെ ള്ള പ്പൊ ക്ക വും മേ ഘ വി സ്ഫോ ട ന ങ്ങ ളും സം സ്ഥാ ന ത്തി ന്റെ വി വി ധ ഇ ട ങ്ങ ളി ൽ ആ ളു ക ൾ കു ടു ങ്ങാ ൻ ഇ ട യാ ക്കി.മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ കനത്തമഴയാണ് ഉത്തരാഖണ്ഡില് കനത്തനാശം വിതച്ചത്.ദുരിതബാധിത പ്രദേശങ്ങളില് അടിയന്തര രക്ഷാപ്രവര്ത്തനം ഊര്ജിതമാക്കാനും അപകടസാധ്യതയുള്ള മേഖലകളില്നിന്ന് ആളുകളെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് നിര്ദേശം നല്കി.ദുരന്തബാധിത മേഖലകളില് ഇന്തോ-ടിബറ്റന് ബോര്ഡര് പോലീസ്, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില് രക്ഷാപ്രവര്ത്തനം തുടരുകയാണ്.ലേ-മണാലി റോഡിലും ഉരുള്പൊട്ടലിനെതുടര്ന്ന് ഗതാഗതം തടസപ്പെട്ടു.ഇവിടെ പലഭാഗങ്ങളിലായി മലയാളികളടക്കമുള്ള വിനോദസഞ്ചാരികള് കുടുങ്ങികിടക്കുന്നതായി റിപ്പോര്ട്ട് ചെയ്തു.ഉ ത്ത ര കാ ശി, ച മോ ലി, പി തോ ര ഘ ട്ട്, ഡെ റാ ഡൂ ൺ, പൗ രി, നൈ നി റ്റാ ൾ ജി ല്ല ക ളി ൽ വ രും ദി വ സ ങ്ങ ളി ലും മ ഴ ശ ക്ത മാ യി തു ട രു മെ ന്ന് കാ ലാ വ സ്ഥാ നി രീ ക്ഷ ണ കേ ന്ദ്രം അ റി യി ച്ചു.'ജോലി ചെയ്യൂ, അല്ലെങ്കില് ജനങ്ങളോട് തല്ലാന് പറയേണ്ടി വരും'; ഉദ്യോഗസ്ഥര്ക്ക് ഗഡ്കരിയുടെ മുന്നറിയിപ്പ്
ഉ ത്ത ര കാ ശി യി ൽ പ്ര ള യം 20 വീ ടു ക ൾ ഒ ഴു ക്കി ക്കൊ ണ്ടു പോ യി; 18 പേ രെ കാ ണാ താ യി; കുടുങ്ങിയവരില് മലയാളികളും
https://www.malayalamexpress.in/archives/765564/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡെ റാ ഡൂ ൺ: ഉ ത്ത രാ ഖ ണ്ഡി ലെ ഉ ത്ത ര കാ ശി ജി ല്ല യി ൽ തോ ൺ സ് ന ദി ക ര ക വി ഞ്ഞു ണ്ടാ യ കു ത്തൊ ഴു ക്കി ൽ 20 വീ ടു ക ൾ ഒ ലി ച്ചു പോ യി.18 പേ രെ കാ ണാ താ വു ക യും ചെ യ്തു.ക ഴി ഞ്ഞ ഏ താ നും ദി വ സ ങ്ങ ളാ യി തു ട രു ന്ന ശ ക്ത മാ യ മ ഴ യി ൽ തോ ൺ സ് ന ദി ക ര ക വി ഞ്ഞ് ഒ ഴു കു ക യാ ണ്.അ ധി കൃ ത ർ ജാ ഗ്ര താ നി ർ ദേ ശം പു റ പ്പെ ടു വി ച്ചു.പലയിടത്തും ഉരുള്പൊട്ടലുണ്ടായതായും റിപ്പോര്ട്ടുകളുണ്ട്.ഉരുള്പൊട്ടലിനെ തുടര്ന്ന് ഗംഗോത്രി ഹൈവേ അടച്ചിട്ടു.പാതിവഴിയില് കുടുങ്ങിയ മാനസരോവര് യാത്രികരെ സംസ്ഥാന ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.ഐ ടി ബി പി, എ ൻ ഡി ആ ർ എ ഫ്, എ സ്ഡി ആ ർ എ ഫ് തു ട ങ്ങി യ സേ ന ക ളെ ര ക്ഷാ പ്ര വ ർ ത്ത ന ങ്ങ ൾ ക്കാ യി പ്ര ള യ ബാ ധി ത പ്ര ദേ ശ ങ്ങ ളി ലേ ക്ക് സ ർ ക്കാ ർ അ യ ച്ചു.ഉ ത്ത ര കാ ശി ജി ല്ല യി ലെ പ്ര ധാ ന പാ ത യാ യ ഗം ഗോ ത്രി ദേ ശീ യ പാ ത മ ണ്ണി ടി ച്ചി ലി നെ തു ട ർ ന്ന് അ ട ച്ചി ട്ടി രി ക്കു ക യാ ണ്.പെ ട്ടെ ന്നു ള്ള വെ ള്ള പ്പൊ ക്ക വും മേ ഘ വി സ്ഫോ ട ന ങ്ങ ളും സം സ്ഥാ ന ത്തി ന്റെ വി വി ധ ഇ ട ങ്ങ ളി ൽ ആ ളു ക ൾ കു ടു ങ്ങാ ൻ ഇ ട യാ ക്കി.മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ കനത്തമഴയാണ് ഉത്തരാഖണ്ഡില് കനത്തനാശം വിതച്ചത്.ദുരിതബാധിത പ്രദേശങ്ങളില് അടിയന്തര രക്ഷാപ്രവര്ത്തനം ഊര്ജിതമാക്കാനും അപകടസാധ്യതയുള്ള മേഖലകളില്നിന്ന് ആളുകളെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് നിര്ദേശം നല്കി.ദുരന്തബാധിത മേഖലകളില് ഇന്തോ-ടിബറ്റന് ബോര്ഡര് പോലീസ്, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില് രക്ഷാപ്രവര്ത്തനം തുടരുകയാണ്.ലേ-മണാലി റോഡിലും ഉരുള്പൊട്ടലിനെതുടര്ന്ന് ഗതാഗതം തടസപ്പെട്ടു.ഇവിടെ പലഭാഗങ്ങളിലായി മലയാളികളടക്കമുള്ള വിനോദസഞ്ചാരികള് കുടുങ്ങികിടക്കുന്നതായി റിപ്പോര്ട്ട് ചെയ്തു.ഉ ത്ത ര കാ ശി, ച മോ ലി, പി തോ ര ഘ ട്ട്, ഡെ റാ ഡൂ ൺ, പൗ രി, നൈ നി റ്റാ ൾ ജി ല്ല ക ളി ൽ വ രും ദി വ സ ങ്ങ ളി ലും മ ഴ ശ ക്ത മാ യി തു ട രു മെ ന്ന് കാ ലാ വ സ്ഥാ നി രീ ക്ഷ ണ കേ ന്ദ്രം അ റി യി ച്ചു.'ജോലി ചെയ്യൂ, അല്ലെങ്കില് ജനങ്ങളോട് തല്ലാന് പറയേണ്ടി വരും'; ഉദ്യോഗസ്ഥര്ക്ക് ഗഡ്കരിയുടെ മുന്നറിയിപ്പ് ### Headline : ഉ ത്ത ര കാ ശി യി ൽ പ്ര ള യം 20 വീ ടു ക ൾ ഒ ഴു ക്കി ക്കൊ ണ്ടു പോ യി; 18 പേ രെ കാ ണാ താ യി; കുടുങ്ങിയവരില് മലയാളികളും
543
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള് അവസാനിക്കുന്നില്ല.ശിവസേന എംഎല്എമാരെ ലളിത് ഹോട്ടലിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്ക്കിടെ മാറ്റിയത് ഹോട്ടല് ലെമണ് ട്രീയിലേക്ക്.അപ്രതീക്ഷിത നീക്കമായിരുന്നു ഇത്.കഴിഞ്ഞ ദിവസവും എംഎല്എമാരെ ശിവസേന മാറ്റിയിരുന്നു.എന്സിപി എംഎല്എമാരെ നിരീക്ഷിക്കാന് കഴിഞ്ഞ ദിവസം പോലീസുകാര് വരെ വന്നിരുന്നു.ഇവരെ എംഎല്എമാര് കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു.അതേസമയം ത്രികക്ഷി സഖ്യത്തില് എംഎല്എമാരെ കൂറുമാറ്റി എത്തിക്കാന് എല്ലാ കരുത്തും ഉപയോഗിക്കുന്നുണ്ട് ബിജെപി.ഇതിനിടെ എന്സിപിയുടെ മൂന്ന് മിസിംഗ് എംഎല്എമാരും തിരിച്ചെത്തി.ദൗലത് ദറോഡ, നിതിന് പവാര്, നര്ഹാരി സിര്വാള് എന്നിവരാണ് തിരിച്ചെത്തിയത്.തങ്ങള്ക്ക് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്ട്ടിയെയാണ് അംഗീകരിക്കുന്നതെന്നും, തങ്ങളെ ദില്ലിയിലേക്ക് കൊണ്ടുപോയതാണെന്നും ഇവര് വ്യക്തമാക്കി.കോണ്ഗ്രസ് എംഎല്എമാര് ഇപ്പോഴും ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് ഉള്ളത്.എന്സിപി എംഎല്എമാര് ഹോട്ടല് റിനൈസന്സില് നിന്ന് ഹോട്ടല് ഗ്രാന്ഡ് ഹയാത്തിലേക്ക് മാറ്റിയിട്ടുണ്ട്.ബിജെപി കേന്ദ്ര മന്ത്രിമാരെ തന്നെ ഭൂരിപക്ഷം തികയ്ക്കുന്നതിനായി കളത്തില് ഇറക്കിയിട്ടുണ്ട്.ഇതിനെതിരെ പിടിച്ചുനില്ക്കാനാണ് ഈ നീക്കം.ശിവസേന തൊഴിലാളി സംഘടനകളുടെ സഹായവും കഴിഞ്ഞ ദിവസം തേടിയിരുന്നു.162 എംഎല്എമാരുടെ പിന്തുണ ത്രികക്ഷി സഖ്യത്തിനുണ്ട്.അവരുടെ പിന്തുണ അറിയിച്ച് കൊണ്ടുള്ള കത്ത് ഗവര്ണര്ക്ക് കെമാറിയിട്ടുണ്ടെന്ന് ഏക്നാഥ് ഷിന്ഡെ പറഞ്ഞു.ജനാധിപത്യത്തില് ഭൂരിപക്ഷത്തിനാണ് പ്രാധാന്യം.നവംബര് 23ന് രൂപീകരിച്ച ന്യൂനപക്ഷ സര്ക്കാര് രാജിവെക്കണം.അവര്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും ഏക്നാഥ് ഷിന്ഡെ വ്യക്തമാക്കി.അതേസമയം 154 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്ഗ്രസ് അവകാശപ്പെടുന്നത്
ശിവസേന എംഎല്എമാരെ ഹോട്ടല് ലെമണ് ട്രീയിലേക്ക് മാറ്റി, മൂന്ന് എന്സിപി എംഎല്എമാരും തിരിച്ചെത്തി
https://malayalam.oneindia.com/news/india/shiv-sena-mlas-brought-to-hotel-lemon-tree-237471.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള് അവസാനിക്കുന്നില്ല.ശിവസേന എംഎല്എമാരെ ലളിത് ഹോട്ടലിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്ക്കിടെ മാറ്റിയത് ഹോട്ടല് ലെമണ് ട്രീയിലേക്ക്.അപ്രതീക്ഷിത നീക്കമായിരുന്നു ഇത്.കഴിഞ്ഞ ദിവസവും എംഎല്എമാരെ ശിവസേന മാറ്റിയിരുന്നു.എന്സിപി എംഎല്എമാരെ നിരീക്ഷിക്കാന് കഴിഞ്ഞ ദിവസം പോലീസുകാര് വരെ വന്നിരുന്നു.ഇവരെ എംഎല്എമാര് കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു.അതേസമയം ത്രികക്ഷി സഖ്യത്തില് എംഎല്എമാരെ കൂറുമാറ്റി എത്തിക്കാന് എല്ലാ കരുത്തും ഉപയോഗിക്കുന്നുണ്ട് ബിജെപി.ഇതിനിടെ എന്സിപിയുടെ മൂന്ന് മിസിംഗ് എംഎല്എമാരും തിരിച്ചെത്തി.ദൗലത് ദറോഡ, നിതിന് പവാര്, നര്ഹാരി സിര്വാള് എന്നിവരാണ് തിരിച്ചെത്തിയത്.തങ്ങള്ക്ക് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്ട്ടിയെയാണ് അംഗീകരിക്കുന്നതെന്നും, തങ്ങളെ ദില്ലിയിലേക്ക് കൊണ്ടുപോയതാണെന്നും ഇവര് വ്യക്തമാക്കി.കോണ്ഗ്രസ് എംഎല്എമാര് ഇപ്പോഴും ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് ഉള്ളത്.എന്സിപി എംഎല്എമാര് ഹോട്ടല് റിനൈസന്സില് നിന്ന് ഹോട്ടല് ഗ്രാന്ഡ് ഹയാത്തിലേക്ക് മാറ്റിയിട്ടുണ്ട്.ബിജെപി കേന്ദ്ര മന്ത്രിമാരെ തന്നെ ഭൂരിപക്ഷം തികയ്ക്കുന്നതിനായി കളത്തില് ഇറക്കിയിട്ടുണ്ട്.ഇതിനെതിരെ പിടിച്ചുനില്ക്കാനാണ് ഈ നീക്കം.ശിവസേന തൊഴിലാളി സംഘടനകളുടെ സഹായവും കഴിഞ്ഞ ദിവസം തേടിയിരുന്നു.162 എംഎല്എമാരുടെ പിന്തുണ ത്രികക്ഷി സഖ്യത്തിനുണ്ട്.അവരുടെ പിന്തുണ അറിയിച്ച് കൊണ്ടുള്ള കത്ത് ഗവര്ണര്ക്ക് കെമാറിയിട്ടുണ്ടെന്ന് ഏക്നാഥ് ഷിന്ഡെ പറഞ്ഞു.ജനാധിപത്യത്തില് ഭൂരിപക്ഷത്തിനാണ് പ്രാധാന്യം.നവംബര് 23ന് രൂപീകരിച്ച ന്യൂനപക്ഷ സര്ക്കാര് രാജിവെക്കണം.അവര്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും ഏക്നാഥ് ഷിന്ഡെ വ്യക്തമാക്കി.അതേസമയം 154 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്ഗ്രസ് അവകാശപ്പെടുന്നത് ### Headline : ശിവസേന എംഎല്എമാരെ ഹോട്ടല് ലെമണ് ട്രീയിലേക്ക് മാറ്റി, മൂന്ന് എന്സിപി എംഎല്എമാരും തിരിച്ചെത്തി
544
കൊച്ചി: കഴിഞ്ഞ യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില് നടന്ന ക്രമക്കേടുകളില് അ ഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.എറണാകുളം ഡിവിഷനില് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ആ ല പ്പു ഴ ഡി വി ഷ നി ല് എ ക്സി ക്യൂ ട്ടി വ് എ ന് ജി നീ യ ര് ല താ മ ങ്കേ ഷ്, അ സി സ്റ്റ ന്റ് എ ന് ജി നീ യ ര് മ നോ ജ്, ജൂ നി യ ര് സൂ പ്ര ണ്ട് ഷെ ല് മി, എ റ ണാ കു ളം ഡി വി ഷ നി ല് ക്ലാ ര് ക്കു മാ രാ യ വി. ജ യ കു മാ ര്, പ്ര സാ ദ് എ സ്.പൈ എ ന്നി വ രെ യാ ണു സ സ്പെ ന് ഡ് ചെ യ്ത ത്.ചെയ്യാത്ത പ്രവൃത്തികള്ക്ക് തുക അനുവദിച്ചു, ബിറ്റുമിന് വിതരണത്തില് ക്രമക്കേട് നടത്തി തുടങ്ങിയ കണ്ടെത്തലാണ് ഉണ്ടായത്.14 ഉദ്യോഗസ്ഥര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.സര്ക്കാരിന് നഷ്ടം വന്ന ഒരുകോടി എഴുപത്തിയേഴ് ലക്ഷം രൂപ ഇവരില് നിന്നും ഈടാക്കാനും മന്ത്രി ജി.സുധാകരന് നിർദ്ദേശം നൽകി.സൂ പ്ര ണ്ടിം ഗ് എ ന് ജി നീ യ ര് മാ രാ യ എ സ്. ഹു മ യൂ ണ്, ബ ല് ദേ വ്, ടി. എ സ്.സു ജാ റാ ണി, ഡെ പ്യൂ ട്ടി സൂ പ്ര ണ്ടിം ഗ് എ ന് ജി നീ യ ര് എ. സ ലീ ന, എ ക്സി ക്യൂ ട്ടി വ് എ ന് ജി നീ യ ര് മാ രാ യ കെ. എ സ്.ജ യ രാ ജ്, ബെ ന്നി ജോ ണ്, എം. ടി.ഷാ ബു, അ സി സ്റ്റ ന്റ് എ ക്സി ക്യൂ ട്ടി വ് എ ന് ജി നീ യ ര് മാ രാ യ എ സ്. ജെ.സ ജി ന, എ സ്. സു നി ല്, അ സി സ്റ്റ ന്റ് എ ന് ജി നീ യ ര് വി. മെ ജോ ജോ ര് ജ്, ഫി നാ ന് ഷ ല് അ സി സ്റ്റ ന്റ് ജെ റി ജെ. തൈ ക്കു ട ന്, അ ഡ്മി നി സ്ട്രേ റ്റീ വ് അ സി സ്റ്റ ന്റ് പി. ശ്രീ രേ ഖ, ഓ വ ര് സി യ ര് സി. കെ. സ ജീ വ് കു മാ ര് എ ന്നി വ ര് ക്കെ തി രെ യാ ണ് അ ച്ച ട ക്ക ന ട പ ടി സ്വീ ക രി ക്കാ ന് നി ര് ദേ ശം ന ല് കി യ ത്
പൊതുമരാമത്ത് വകുപ്പില് നടന്ന ക്രമക്കേടുകളില് അ ഞ്ച് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്
https://timeskerala.com/archives/113185
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കഴിഞ്ഞ യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില് നടന്ന ക്രമക്കേടുകളില് അ ഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.എറണാകുളം ഡിവിഷനില് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ആ ല പ്പു ഴ ഡി വി ഷ നി ല് എ ക്സി ക്യൂ ട്ടി വ് എ ന് ജി നീ യ ര് ല താ മ ങ്കേ ഷ്, അ സി സ്റ്റ ന്റ് എ ന് ജി നീ യ ര് മ നോ ജ്, ജൂ നി യ ര് സൂ പ്ര ണ്ട് ഷെ ല് മി, എ റ ണാ കു ളം ഡി വി ഷ നി ല് ക്ലാ ര് ക്കു മാ രാ യ വി. ജ യ കു മാ ര്, പ്ര സാ ദ് എ സ്.പൈ എ ന്നി വ രെ യാ ണു സ സ്പെ ന് ഡ് ചെ യ്ത ത്.ചെയ്യാത്ത പ്രവൃത്തികള്ക്ക് തുക അനുവദിച്ചു, ബിറ്റുമിന് വിതരണത്തില് ക്രമക്കേട് നടത്തി തുടങ്ങിയ കണ്ടെത്തലാണ് ഉണ്ടായത്.14 ഉദ്യോഗസ്ഥര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.സര്ക്കാരിന് നഷ്ടം വന്ന ഒരുകോടി എഴുപത്തിയേഴ് ലക്ഷം രൂപ ഇവരില് നിന്നും ഈടാക്കാനും മന്ത്രി ജി.സുധാകരന് നിർദ്ദേശം നൽകി.സൂ പ്ര ണ്ടിം ഗ് എ ന് ജി നീ യ ര് മാ രാ യ എ സ്. ഹു മ യൂ ണ്, ബ ല് ദേ വ്, ടി. എ സ്.സു ജാ റാ ണി, ഡെ പ്യൂ ട്ടി സൂ പ്ര ണ്ടിം ഗ് എ ന് ജി നീ യ ര് എ. സ ലീ ന, എ ക്സി ക്യൂ ട്ടി വ് എ ന് ജി നീ യ ര് മാ രാ യ കെ. എ സ്.ജ യ രാ ജ്, ബെ ന്നി ജോ ണ്, എം. ടി.ഷാ ബു, അ സി സ്റ്റ ന്റ് എ ക്സി ക്യൂ ട്ടി വ് എ ന് ജി നീ യ ര് മാ രാ യ എ സ്. ജെ.സ ജി ന, എ സ്. സു നി ല്, അ സി സ്റ്റ ന്റ് എ ന് ജി നീ യ ര് വി. മെ ജോ ജോ ര് ജ്, ഫി നാ ന് ഷ ല് അ സി സ്റ്റ ന്റ് ജെ റി ജെ. തൈ ക്കു ട ന്, അ ഡ്മി നി സ്ട്രേ റ്റീ വ് അ സി സ്റ്റ ന്റ് പി. ശ്രീ രേ ഖ, ഓ വ ര് സി യ ര് സി. കെ. സ ജീ വ് കു മാ ര് എ ന്നി വ ര് ക്കെ തി രെ യാ ണ് അ ച്ച ട ക്ക ന ട പ ടി സ്വീ ക രി ക്കാ ന് നി ര് ദേ ശം ന ല് കി യ ത് ### Headline : പൊതുമരാമത്ത് വകുപ്പില് നടന്ന ക്രമക്കേടുകളില് അ ഞ്ച് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്
545
എറണാകുളം: പോലീസ് ലാത്തിച്ചാര്ജ്ജില് പരിക്കേറ്റ തന്റെ കൈക്ക് ഒടിവില്ലെന്ന് പൊലീസിന് വ്യാജ റിപ്പോര്ട്ട് നല്കിയ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്ദോ എബ്രഹാം എംഎല്എ.സിപിഐ മാര്ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്ജ്ജില് കളക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടി വൈകുന്നതിലും എംഎല്എ അതൃപ്തി രേഖപ്പെടുത്തി.ശ്രീറാമിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും, സസ്പെന്ഷനും സാധ്യത പൊലീസ് ലാത്തിചാര്ജ് നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരായവര്ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് എംഎല്എയെ ചൊടിപ്പിച്ചത്.തന്റെ കൈയ്ക്ക് ഒടിവില്ലെന്ന് കാണിച്ച് പോലീസിന് വ്യാജറിപ്പോര്ട്ട് നല്കിയ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയുടെ നടപടിക്ക് പിന്നില് ഗൂഡാലോചനയുണ്ടെന്നും എല്ദോ എബ്രഹാം വ്യക്തമാക്കി.പോലീസുകാര്ക്കെതിരെ നടപടി വൈകുന്നതില് സിപിഐ ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.പോലീസ് ലാത്തിച്ചാര്ജ്ജില് പാര്ട്ടി ജില്ലാ സെക്രട്ടറി പി രാജു, എല്ദോ എ ബ്രഹാം തുടങ്ങിയവര്ക്ക് മര്ദ്ദനമേറ്റത് അന്വേഷിക്കാന് സിപിഐ കഴിഞ്ഞ ദിവസം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, പി പി സുനീർ എന്നിവരാണ് കമ്മീഷന് അംഗങ്ങൾ.കലക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടിയുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രണ്ടാഴ്ച്ചയായിട്ടും യാഥാര്ഥ്യമാകാത്ത സാഹചര്യത്തില് കൂടിയായാണ് പാര്ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്
കൈയ്ക്ക് ഒടിവില്ലെന്ന് വ്യാജ റിപ്പോര്ട്ട് നല്കി: ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎല്എ
https://malayalam.oneindia.com/news/kerala/fake-report-eldho-abraham-mla-says-action-will-be-taken-against-hospital-231099.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : എറണാകുളം: പോലീസ് ലാത്തിച്ചാര്ജ്ജില് പരിക്കേറ്റ തന്റെ കൈക്ക് ഒടിവില്ലെന്ന് പൊലീസിന് വ്യാജ റിപ്പോര്ട്ട് നല്കിയ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്ദോ എബ്രഹാം എംഎല്എ.സിപിഐ മാര്ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്ജ്ജില് കളക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടി വൈകുന്നതിലും എംഎല്എ അതൃപ്തി രേഖപ്പെടുത്തി.ശ്രീറാമിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും, സസ്പെന്ഷനും സാധ്യത പൊലീസ് ലാത്തിചാര്ജ് നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരായവര്ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് എംഎല്എയെ ചൊടിപ്പിച്ചത്.തന്റെ കൈയ്ക്ക് ഒടിവില്ലെന്ന് കാണിച്ച് പോലീസിന് വ്യാജറിപ്പോര്ട്ട് നല്കിയ എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയുടെ നടപടിക്ക് പിന്നില് ഗൂഡാലോചനയുണ്ടെന്നും എല്ദോ എബ്രഹാം വ്യക്തമാക്കി.പോലീസുകാര്ക്കെതിരെ നടപടി വൈകുന്നതില് സിപിഐ ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.പോലീസ് ലാത്തിച്ചാര്ജ്ജില് പാര്ട്ടി ജില്ലാ സെക്രട്ടറി പി രാജു, എല്ദോ എ ബ്രഹാം തുടങ്ങിയവര്ക്ക് മര്ദ്ദനമേറ്റത് അന്വേഷിക്കാന് സിപിഐ കഴിഞ്ഞ ദിവസം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, പി പി സുനീർ എന്നിവരാണ് കമ്മീഷന് അംഗങ്ങൾ.കലക്ടറുടെ റിപ്പോര്ട്ടിന്മേല് നടപടിയുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രണ്ടാഴ്ച്ചയായിട്ടും യാഥാര്ഥ്യമാകാത്ത സാഹചര്യത്തില് കൂടിയായാണ് പാര്ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ### Headline : കൈയ്ക്ക് ഒടിവില്ലെന്ന് വ്യാജ റിപ്പോര്ട്ട് നല്കി: ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംഎല്എ
546
കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരില് ആഷിക്ക് അബുവിന് കുരുക്ക്.സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില് പ്രാഥമിക അന്വേഷണത്തിനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് വിജയ് സാഖറെ ഉത്തരവിട്ടത്.യുവമോര്ച്ച നേതാവ് സന്ദീപ് വാര്യര് നല്കിയ പരാതിയിലാണ് അന്വേഷണം.ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര് ബിജി ജോര്ജിനാണ് അന്വേഷണ ചുമതല.നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് നടത്തിയ പരിപാടിയില് സാമ്പത്തിക തിരിമറി നടന്നെന്നാണ് ആരോപണം.സംവിധായകന് ആഷിക് അബു, ഷഹബാസ് അമന്, ബിജിബാല് എന്നിവര്ക്കെതിരെ സന്ദീപ് വാര്യര് നേരത്തെ ആരോപണങ്ങള് ഉന്നയിച്ചിരുന്നു.ദുരിതാശ്വാസ നിധിയിലേക്ക് ഇവര് പണം കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു.അതേസമയം പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള് നടത്തുന്നത്.സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാല് മാത്രമേ കേസ് രജിസ്റ്റര് ചെയ്യൂ.കരുണ സംഗീത പരിപാടിയുടെ പേരില് മുഖ്യമന്ത്രിയുടെ ഉള്പ്പെടെ പേര് ദുരുപയോഗം ചെയ്ത് വന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്ക്കാണ് സന്ദീപ് വാര്യര് പരാതി നല്കിയത്.ഈ പരാതി സിറ്റി പോലീസ് കമ്മീഷണര്ക്ക് കൈമാറുകയായിരുന്നു.സംഭവം കൂടുതല് വിവാദമായതോടെയാണ് പരാതിയില് അന്വേഷണം നടത്താന് കളക്ടര് നിര്ദേശിച്ചത്.പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില് കളക്ടറുടെ പേര് ഉപയോഗിച്ചതിനെതിരെ കളക്ടര് സുഹാസ് ബിജിപാലിന് നോട്ടീസ് നല്കിയിരുന്നു.സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജ്യണല് സ്പോര്ട്സ് സെന്റര് ഭാരവാഹികളാണെന്നും താന് ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്.രക്ഷാധികാരി എന്ന കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നാണ് സംഘാടകനായ ബിജിപാല് പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാല് വരവ് ചെലവ് കണക്കുകള് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി
കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പില് പ്രാഥമിക അന്വേഷണം, സന്ദീപ് വാര്യരുടെ പരാതിയില് നടപടി
https://malayalam.oneindia.com/news/kerala/karuna-music-night-kochi-city-police-orders-primary-investigation-242301.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരില് ആഷിക്ക് അബുവിന് കുരുക്ക്.സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില് പ്രാഥമിക അന്വേഷണത്തിനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് വിജയ് സാഖറെ ഉത്തരവിട്ടത്.യുവമോര്ച്ച നേതാവ് സന്ദീപ് വാര്യര് നല്കിയ പരാതിയിലാണ് അന്വേഷണം.ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര് ബിജി ജോര്ജിനാണ് അന്വേഷണ ചുമതല.നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് നടത്തിയ പരിപാടിയില് സാമ്പത്തിക തിരിമറി നടന്നെന്നാണ് ആരോപണം.സംവിധായകന് ആഷിക് അബു, ഷഹബാസ് അമന്, ബിജിബാല് എന്നിവര്ക്കെതിരെ സന്ദീപ് വാര്യര് നേരത്തെ ആരോപണങ്ങള് ഉന്നയിച്ചിരുന്നു.ദുരിതാശ്വാസ നിധിയിലേക്ക് ഇവര് പണം കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു.അതേസമയം പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള് നടത്തുന്നത്.സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാല് മാത്രമേ കേസ് രജിസ്റ്റര് ചെയ്യൂ.കരുണ സംഗീത പരിപാടിയുടെ പേരില് മുഖ്യമന്ത്രിയുടെ ഉള്പ്പെടെ പേര് ദുരുപയോഗം ചെയ്ത് വന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്ക്കാണ് സന്ദീപ് വാര്യര് പരാതി നല്കിയത്.ഈ പരാതി സിറ്റി പോലീസ് കമ്മീഷണര്ക്ക് കൈമാറുകയായിരുന്നു.സംഭവം കൂടുതല് വിവാദമായതോടെയാണ് പരാതിയില് അന്വേഷണം നടത്താന് കളക്ടര് നിര്ദേശിച്ചത്.പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില് കളക്ടറുടെ പേര് ഉപയോഗിച്ചതിനെതിരെ കളക്ടര് സുഹാസ് ബിജിപാലിന് നോട്ടീസ് നല്കിയിരുന്നു.സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജ്യണല് സ്പോര്ട്സ് സെന്റര് ഭാരവാഹികളാണെന്നും താന് ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്.രക്ഷാധികാരി എന്ന കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നാണ് സംഘാടകനായ ബിജിപാല് പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാല് വരവ് ചെലവ് കണക്കുകള് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി ### Headline : കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പില് പ്രാഥമിക അന്വേഷണം, സന്ദീപ് വാര്യരുടെ പരാതിയില് നടപടി
547
ന്യൂഡൽഹി: ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് താന് നിരസിച്ചതായി ബിജെപിയില് ചേര്ന്ന മുന് എഐസിസി വക്താവ് ടോം വടക്കന്.എന്നാല് ഏത് സീറ്റാണ് വാഗ്ദാനം ചെയ്തത് എന്ന് ടോം വടക്കന് സൂചിപ്പിച്ചില്ല.മൈ നാഷന് വെബ് സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് ടോം വടക്കന്റെ വെളിപ്പെടുത്തല്.സീറ്റ് സ്വീകരിക്കാത്തതിന്റെ കാരണവും ടോം വെളിപ്പെടുത്തി."താന് ഈ സംഘടനയില് പുതിയ വ്യക്തിയാണ് താഴെക്കിടയിലുള്ള പ്രവര്ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതെ ഉള്ളൂ.അതിനിടയില് സ്ഥാനാര്ത്ഥിയായി അവര്ക്കിടയില് എത്തിയാല് അത് അവരോടുള്ള വഞ്ചനയാകും.എന്നാല് ഭാവിയില് പാര്ട്ടി സംഘടനപരമായതോ, തെരഞ്ഞെടുപ്പ് സംബന്ധിയായതോ ആയ ദൗത്യങ്ങള് ഏല്പ്പിച്ചാല് ഏറ്റെടുക്കും." - ടോം വടക്കന് സൂചിപ്പിച്ചു.ശബരിമലയിലെ സുപ്രീംകോടതി വിധിയെ അംഗീകരിക്കാന് സാധിക്കില്ലെന്നും.കോടതിക്കോ ഭരണകൂടത്തിനോ ആചാരത്തെ മാറ്റാന് സാധിക്കില്ലെന്നും ടോം വടക്കന് പറയുന്നു.ഇത്തരം നീക്കങ്ങളെ ചോദ്യം ചെയ്യണം എന്ന് പറയുന്ന ടോം വടക്കന്.ശബരിമലയില് ആചാര സംരക്ഷണം സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവരും അയ്യപ്പ വിശ്വാസികള്ക്ക് ഒപ്പമാണെന്ന് കൂട്ടിച്ചേര്ക്കുന്നു.കോണ്ഗ്രസിന് ശബരിമല വിഷയത്തില് ഇരട്ടതാപ്പ് ആണെന്നും ടോം വടക്കന് പറയുന്നു.രാഹുല് ഗാന്ധി കഴിഞ്ഞ ഒരു വര്ഷമായി തന്നെ കാണുവാന് പോലും കൂട്ടാക്കിയില്ലെന്ന് ടോം വടക്കന് ആരോപിക്കുന്നു.കോണ്ഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്റെ സ്വഭാവമാറ്റം എന്നും ടോം വടക്കന് പറയുന്നു.രാഹുലിനെ വിത്ത് വാഴയെന്ന് വിശേഷിപ്പിച്ച ടോം വടക്കന് തനിക്ക് മുകളില് വളരുന്നവല്ലാം വെട്ടി രാഹുല് സ്വയം വലുതാണെന്ന് നടിക്കുകയാണെന്ന് ആരോപിക്കുന്നു.എന്നാല് ഇത് ഒരു ശരിയായ രാഷ്ട്രീയമല്ലെന്നും ടോം വടക്കന് കൂട്ടിച്ചേര്ക്കുന്നു.രാഹുലിനെ അപേക്ഷിച്ച് സോണിയ ഗാന്ധി ജനധിപത്യപരമായി ഏറെ മെച്ചമാണെന്ന് ടോം വടക്കന് പറയുന്നു.സോണിയ മറ്റുള്ളവരുടെ വാക്കുകള് കേള്ക്കുമായിരുന്നു.സോണിയ പ്രവര്ത്തകരുമായി സംവദിച്ച് അവരുടെ ആശയങ്ങള് കേട്ട് അനുസരിക്കുമായിരുന്നു.എന്നാല് രാഹുല് താന് പ്രവര്ത്തകര്ക്ക് ഒപ്പമാണെന്ന് വെറുതെ പറയുക മാത്രമാണ് ചെയ്യുന്നത്
രാഹുൽ വിത്ത് വാഴ; ബിജെപി ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും താൻ നിരസിച്ചു; ടോം വടക്കന്
https://www.malayalamexpress.in/archives/502578/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡൽഹി: ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് താന് നിരസിച്ചതായി ബിജെപിയില് ചേര്ന്ന മുന് എഐസിസി വക്താവ് ടോം വടക്കന്.എന്നാല് ഏത് സീറ്റാണ് വാഗ്ദാനം ചെയ്തത് എന്ന് ടോം വടക്കന് സൂചിപ്പിച്ചില്ല.മൈ നാഷന് വെബ് സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് ടോം വടക്കന്റെ വെളിപ്പെടുത്തല്.സീറ്റ് സ്വീകരിക്കാത്തതിന്റെ കാരണവും ടോം വെളിപ്പെടുത്തി."താന് ഈ സംഘടനയില് പുതിയ വ്യക്തിയാണ് താഴെക്കിടയിലുള്ള പ്രവര്ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതെ ഉള്ളൂ.അതിനിടയില് സ്ഥാനാര്ത്ഥിയായി അവര്ക്കിടയില് എത്തിയാല് അത് അവരോടുള്ള വഞ്ചനയാകും.എന്നാല് ഭാവിയില് പാര്ട്ടി സംഘടനപരമായതോ, തെരഞ്ഞെടുപ്പ് സംബന്ധിയായതോ ആയ ദൗത്യങ്ങള് ഏല്പ്പിച്ചാല് ഏറ്റെടുക്കും." - ടോം വടക്കന് സൂചിപ്പിച്ചു.ശബരിമലയിലെ സുപ്രീംകോടതി വിധിയെ അംഗീകരിക്കാന് സാധിക്കില്ലെന്നും.കോടതിക്കോ ഭരണകൂടത്തിനോ ആചാരത്തെ മാറ്റാന് സാധിക്കില്ലെന്നും ടോം വടക്കന് പറയുന്നു.ഇത്തരം നീക്കങ്ങളെ ചോദ്യം ചെയ്യണം എന്ന് പറയുന്ന ടോം വടക്കന്.ശബരിമലയില് ആചാര സംരക്ഷണം സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവരും അയ്യപ്പ വിശ്വാസികള്ക്ക് ഒപ്പമാണെന്ന് കൂട്ടിച്ചേര്ക്കുന്നു.കോണ്ഗ്രസിന് ശബരിമല വിഷയത്തില് ഇരട്ടതാപ്പ് ആണെന്നും ടോം വടക്കന് പറയുന്നു.രാഹുല് ഗാന്ധി കഴിഞ്ഞ ഒരു വര്ഷമായി തന്നെ കാണുവാന് പോലും കൂട്ടാക്കിയില്ലെന്ന് ടോം വടക്കന് ആരോപിക്കുന്നു.കോണ്ഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്റെ സ്വഭാവമാറ്റം എന്നും ടോം വടക്കന് പറയുന്നു.രാഹുലിനെ വിത്ത് വാഴയെന്ന് വിശേഷിപ്പിച്ച ടോം വടക്കന് തനിക്ക് മുകളില് വളരുന്നവല്ലാം വെട്ടി രാഹുല് സ്വയം വലുതാണെന്ന് നടിക്കുകയാണെന്ന് ആരോപിക്കുന്നു.എന്നാല് ഇത് ഒരു ശരിയായ രാഷ്ട്രീയമല്ലെന്നും ടോം വടക്കന് കൂട്ടിച്ചേര്ക്കുന്നു.രാഹുലിനെ അപേക്ഷിച്ച് സോണിയ ഗാന്ധി ജനധിപത്യപരമായി ഏറെ മെച്ചമാണെന്ന് ടോം വടക്കന് പറയുന്നു.സോണിയ മറ്റുള്ളവരുടെ വാക്കുകള് കേള്ക്കുമായിരുന്നു.സോണിയ പ്രവര്ത്തകരുമായി സംവദിച്ച് അവരുടെ ആശയങ്ങള് കേട്ട് അനുസരിക്കുമായിരുന്നു.എന്നാല് രാഹുല് താന് പ്രവര്ത്തകര്ക്ക് ഒപ്പമാണെന്ന് വെറുതെ പറയുക മാത്രമാണ് ചെയ്യുന്നത് ### Headline : രാഹുൽ വിത്ത് വാഴ; ബിജെപി ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും താൻ നിരസിച്ചു; ടോം വടക്കന്
548
ദില്ലി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്.ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന ഹർജികളാണ് സുപ്രീം കോടതിയിലേക്ക് മാറ്റുന്നത്.അഭയ പീഡനത്തിനിരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥൻ; ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന് മൊഴി! ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് എല്ലാ പരാതികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജി അംഗീകരിച്ചത്.അതേസമയം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ല മറിച്ച് ദേശ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയെ അറിയിച്ചു.സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.സോഷ്യൽ മീഡിയ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുള്ള നിയമങ്ങൾക്ക് ജനുവരിയോടെ കേന്ദ്രം അന്തിമ രൂപം നൽകുമെന്നും തുഷാർ മേത്ത വ്യക്തമാക്കി.തീവ്രവാദികൾക്ക് സ്വകാര്യതയ്ക്കുള്ള അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാലും പറഞ്ഞു.ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും മൂലം ദേശ വിരുദ്ധ പ്രവർത്തനങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വ്യാജ വാർത്തകൾ, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവ വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു
സമൂഹമാധ്യമങ്ങളിലെ നിയന്ത്രണം; ജനുവരിയോടെ നിയമം കൊണ്ടുവരും, എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്
https://malayalam.oneindia.com/news/india/all-cases-related-to-linking-of-social-media-account-with-adhar-moved-to-sc-235641.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്.ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന ഹർജികളാണ് സുപ്രീം കോടതിയിലേക്ക് മാറ്റുന്നത്.അഭയ പീഡനത്തിനിരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥൻ; ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന് മൊഴി! ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് എല്ലാ പരാതികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജി അംഗീകരിച്ചത്.അതേസമയം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ല മറിച്ച് ദേശ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയെ അറിയിച്ചു.സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.സോഷ്യൽ മീഡിയ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുള്ള നിയമങ്ങൾക്ക് ജനുവരിയോടെ കേന്ദ്രം അന്തിമ രൂപം നൽകുമെന്നും തുഷാർ മേത്ത വ്യക്തമാക്കി.തീവ്രവാദികൾക്ക് സ്വകാര്യതയ്ക്കുള്ള അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാലും പറഞ്ഞു.ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും മൂലം ദേശ വിരുദ്ധ പ്രവർത്തനങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വ്യാജ വാർത്തകൾ, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവ വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു ### Headline : സമൂഹമാധ്യമങ്ങളിലെ നിയന്ത്രണം; ജനുവരിയോടെ നിയമം കൊണ്ടുവരും, എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്
549
തീയേറ്ററുകളിൽ ഇനി ദേശീയഗാനം വേണ്ട । ദില്ലി: സിനിമാ തിയേറ്ററുകളില് ദേശീയ ഗാനം നിര്ബന്ധമല്ലെന്ന് സുപ്രീം കോടതി.സിനിമാ തിയ്യറ്ററുകളില് സിനിമയ്ക്ക് മുമ്പ് ദേശീയ ഗാനം കേള്പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്.ഉത്തരവിനെതിരെ കൊടുങ്ങല്ലൂര് ഫിലിം സൊസൈറ്റി നല്കിയ ഹര്ജി പരിഗണിച്ച കോടതിയാണ് ദേശീയ ഗാനം നിര്ബന്ധമല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.തിയ്യറ്ററുകളില് ദേശീയ ഗാനം നിര്ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പരിഷ്കരിക്കാനാണ് കേന്ദ്രസര്ക്കാര് സത്യവാങ്മൂലത്തില് സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.തല്ക്കാലം ദേശീയ ഗാനം നിര്ബന്ധമാക്കേണ്ടതില്ലെന്നും കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്ത്ഥിച്ചിരുന്നു.ഇത് സംബന്ധിച്ച് പുതിയ ചട്ടങ്ങള് രൂപീകരിക്കാന് മന്ത്രിതല സമിതി രൂപീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ച സര്ക്കാര് ആറ് മാസത്തോളം ഇതിനായി വേണ്ടിവരുമെന്നും സത്യവാങ്മൂലത്തില് വ്യക്തമാക്കിയിട്ടുണ്ട്.തിയ്യറ്ററുകളില് സിനിമയ്ക്ക് മുമ്പായി ദേശീയ ഗാനം നിര്ബന്ധമാക്കിയ വിഷയത്തിലുള്ള ഹര്ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വിഷയത്തില് സര്ക്കാര് സത്യവാങ്മൂലം സമര്പ്പിച്ചിട്ടുള്ളത്.നിയമം, ആഭ്യന്തരം, വിദേശകാര്യം, സാംസ്കാരികം, വനിതാ ശിശുക്ഷേമം, ഐ&ബി, ന്യൂനപക്ഷം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള് ഉള്പ്പെട്ട മന്ത്രിതല സമിതിയെയാണ് വിഷയം പഠിക്കാന് നിയോഗിച്ചിട്ടുള്ളത്.വിഷയം പഠിച്ച ശേഷം ആറ് മാസത്തെ സമയമെങ്കിലും എടുത്ത് റിപ്പോര്ട്ട് സമര്പ്പിക്കുമെന്നാണ് കേന്ദ്രസര്ക്കാര് സത്യവാങ്മൂലത്തില് സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.തിയ്യറ്ററുകളില് സിനിമ പ്രദര്ശിപ്പിക്കുന്നതിന് മുമ്പായി ദേശീയ ഗാനം കേള്പ്പിക്കണമെന്നും തിയ്യറ്ററിനുള്ളില് ഉള്ളവര് ആദരസൂചകമായി എഴുന്നേറ്റുനില്ക്കണമെന്നും കാണിച്ച് 2016 നവംബര് 30നാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.ജസ്റ്റിസ് ദീപക് മിശ്ര തലവനായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്ന്നത്.ഉത്തരവ് റദ്ദാക്കാനോ വിട്ടുവീഴ്ചയ്ക്കോ സുപ്രീം കോടതി തയ്യാറായിരുന്നില്ല
സിനിമാ തിയേറ്ററുകളില് ദേശീയ ഗാനം നിര്ബന്ധമല്ല: തിയറ്ററുകള്ക്ക് തീരുമാനമെടുക്കാമെന്ന് കോടതി
https://malayalam.oneindia.com/news/india/national-anthem-is-not-mandatory-in-cinema-halls-says-supreme-court-190586.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തീയേറ്ററുകളിൽ ഇനി ദേശീയഗാനം വേണ്ട । ദില്ലി: സിനിമാ തിയേറ്ററുകളില് ദേശീയ ഗാനം നിര്ബന്ധമല്ലെന്ന് സുപ്രീം കോടതി.സിനിമാ തിയ്യറ്ററുകളില് സിനിമയ്ക്ക് മുമ്പ് ദേശീയ ഗാനം കേള്പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്.ഉത്തരവിനെതിരെ കൊടുങ്ങല്ലൂര് ഫിലിം സൊസൈറ്റി നല്കിയ ഹര്ജി പരിഗണിച്ച കോടതിയാണ് ദേശീയ ഗാനം നിര്ബന്ധമല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.തിയ്യറ്ററുകളില് ദേശീയ ഗാനം നിര്ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പരിഷ്കരിക്കാനാണ് കേന്ദ്രസര്ക്കാര് സത്യവാങ്മൂലത്തില് സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.തല്ക്കാലം ദേശീയ ഗാനം നിര്ബന്ധമാക്കേണ്ടതില്ലെന്നും കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്ത്ഥിച്ചിരുന്നു.ഇത് സംബന്ധിച്ച് പുതിയ ചട്ടങ്ങള് രൂപീകരിക്കാന് മന്ത്രിതല സമിതി രൂപീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ച സര്ക്കാര് ആറ് മാസത്തോളം ഇതിനായി വേണ്ടിവരുമെന്നും സത്യവാങ്മൂലത്തില് വ്യക്തമാക്കിയിട്ടുണ്ട്.തിയ്യറ്ററുകളില് സിനിമയ്ക്ക് മുമ്പായി ദേശീയ ഗാനം നിര്ബന്ധമാക്കിയ വിഷയത്തിലുള്ള ഹര്ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വിഷയത്തില് സര്ക്കാര് സത്യവാങ്മൂലം സമര്പ്പിച്ചിട്ടുള്ളത്.നിയമം, ആഭ്യന്തരം, വിദേശകാര്യം, സാംസ്കാരികം, വനിതാ ശിശുക്ഷേമം, ഐ&ബി, ന്യൂനപക്ഷം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള് ഉള്പ്പെട്ട മന്ത്രിതല സമിതിയെയാണ് വിഷയം പഠിക്കാന് നിയോഗിച്ചിട്ടുള്ളത്.വിഷയം പഠിച്ച ശേഷം ആറ് മാസത്തെ സമയമെങ്കിലും എടുത്ത് റിപ്പോര്ട്ട് സമര്പ്പിക്കുമെന്നാണ് കേന്ദ്രസര്ക്കാര് സത്യവാങ്മൂലത്തില് സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.തിയ്യറ്ററുകളില് സിനിമ പ്രദര്ശിപ്പിക്കുന്നതിന് മുമ്പായി ദേശീയ ഗാനം കേള്പ്പിക്കണമെന്നും തിയ്യറ്ററിനുള്ളില് ഉള്ളവര് ആദരസൂചകമായി എഴുന്നേറ്റുനില്ക്കണമെന്നും കാണിച്ച് 2016 നവംബര് 30നാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.ജസ്റ്റിസ് ദീപക് മിശ്ര തലവനായി പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്ന്നത്.ഉത്തരവ് റദ്ദാക്കാനോ വിട്ടുവീഴ്ചയ്ക്കോ സുപ്രീം കോടതി തയ്യാറായിരുന്നില്ല ### Headline : സിനിമാ തിയേറ്ററുകളില് ദേശീയ ഗാനം നിര്ബന്ധമല്ല: തിയറ്ററുകള്ക്ക് തീരുമാനമെടുക്കാമെന്ന് കോടതി
550
കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി ദില്ലി: രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ.ജമ്മു കശ്മീർ വിഭജനത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയത്.ഒക്ടോബർ 31നാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരിക.വരുന്ന 4 മണിക്കൂർ അതീവ ജാഗ്രത പാലിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്ച്ച റദ്ദാക്കി, മഹാരാഷ്ട്രയില് പ്രതിസന്ധി രൂക്ഷം ജമ്മു കശ്മീർ വിഭജനം തടയാൻ ഭീകര സംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകൾ ലഭിച്ചതായാണ് വിവരം.ജമ്മു കശ്മീരിന് പുറമെ ദില്ലിയിലും ആക്രമണങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്.ദില്ലിയിലെ ചില തന്ത്ര പ്രധാന സ്ഥലങ്ങളും സർക്കാർ ഓഫീസുകളും തീവ്രവാദികളുടെ ലിസ്റ്റിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സുരക്ഷാ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദില്ലിയിൽ ഒക്ടോബർ 28ന് ഉന്നത തല യോഗം ചേർന്നിരുന്നു.തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന കെട്ടിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതിനിടെ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ തീവ്രവാദികൾ ആക്രമണം തുടരുകയാണ്
കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി? ദില്ലിയിൽ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രതാ നിർദ്ദേശം
https://malayalam.oneindia.com/news/india/dilli-on-high-alert-ahead-of-jammu-kashmir-bifurcation-236048.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി ദില്ലി: രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ.ജമ്മു കശ്മീർ വിഭജനത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയത്.ഒക്ടോബർ 31നാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരിക.വരുന്ന 4 മണിക്കൂർ അതീവ ജാഗ്രത പാലിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്ച്ച റദ്ദാക്കി, മഹാരാഷ്ട്രയില് പ്രതിസന്ധി രൂക്ഷം ജമ്മു കശ്മീർ വിഭജനം തടയാൻ ഭീകര സംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകൾ ലഭിച്ചതായാണ് വിവരം.ജമ്മു കശ്മീരിന് പുറമെ ദില്ലിയിലും ആക്രമണങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്.ദില്ലിയിലെ ചില തന്ത്ര പ്രധാന സ്ഥലങ്ങളും സർക്കാർ ഓഫീസുകളും തീവ്രവാദികളുടെ ലിസ്റ്റിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സുരക്ഷാ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദില്ലിയിൽ ഒക്ടോബർ 28ന് ഉന്നത തല യോഗം ചേർന്നിരുന്നു.തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന കെട്ടിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതിനിടെ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ തീവ്രവാദികൾ ആക്രമണം തുടരുകയാണ് ### Headline : കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി? ദില്ലിയിൽ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രതാ നിർദ്ദേശം
551
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കാൾ ഉൾപ്പെട്ട് പി.എസ്.സി പരീക്ഷാ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.ഇതു സംബന്ധിച്ച നിര്ദേശം പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് കൈമാറി.തിരുവനന്തപുരം പ്രത്യേക യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല.പരീക്ഷാ തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി ഡി.ജി.പിയെ കണ്ടിരുന്നു.തട്ടിപ്പില് ആഭ്യന്തര വിജിലന്സിന്റെ കണ്ടെത്തലുകള് അടങ്ങിയ ഫയലും കൈമാറി.യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ട ശിവരഞ്ജിത്ത് , നസിം ,പ്രണവ് എന്നിവരെയാണ് പ്രഥമികമായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇവര്ക്കു സന്ദേശങ്ങള് അയച്ചവരും പ്രതികളാകും.പരീക്ഷാ തട്ടിപ്പ് നടന്നെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടിക പി.എസ്.സി റദ്ദാക്കിയിരുന്നു.അഖില് വധശ്രമക്കേസ് പ്രതികളായ നസീമും,ശിവരഞ്ജിത്തും,എസ്എഫ്ഐ പ്രവര്ത്തകനായ ഇവരുടെ സുഹൃത്ത് പ്രണവിനും പരീക്ഷാ സമയത്ത് പുറമെ നിന്നും സഹായം ലഭിച്ചതായി പി.എസ്.സി അന്വേഷണത്തില് കണ്ടെത്തിയിരുന്നു.പരീക്ഷ തുടങ്ങിയ ശേഷം പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില് നിന്നായി 78 സന്ദേശങ്ങളെത്തിയെന്നാണ് പി.എസ്.സി വിജിലന്സിന്റെ കണ്ടെത്തല്.ഇവര്ക്ക് സന്ദേശങ്ങള് അയച്ച ഫോണിന്റെ ഉടമകളും പ്രതികളായിരിക്കും
പി.എസ്.സി പരീക്ഷാതട്ടിപ്പില് അന്വേഷണം ക്രൈംബ്രാഞ്ചിന്; കൂടുതൽ പേർ കുടുങ്ങിയേക്കും
https://www.malayalamexpress.in/archives/746261/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കാൾ ഉൾപ്പെട്ട് പി.എസ്.സി പരീക്ഷാ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.ഇതു സംബന്ധിച്ച നിര്ദേശം പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് കൈമാറി.തിരുവനന്തപുരം പ്രത്യേക യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല.പരീക്ഷാ തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി ഡി.ജി.പിയെ കണ്ടിരുന്നു.തട്ടിപ്പില് ആഭ്യന്തര വിജിലന്സിന്റെ കണ്ടെത്തലുകള് അടങ്ങിയ ഫയലും കൈമാറി.യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ട ശിവരഞ്ജിത്ത് , നസിം ,പ്രണവ് എന്നിവരെയാണ് പ്രഥമികമായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇവര്ക്കു സന്ദേശങ്ങള് അയച്ചവരും പ്രതികളാകും.പരീക്ഷാ തട്ടിപ്പ് നടന്നെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടിക പി.എസ്.സി റദ്ദാക്കിയിരുന്നു.അഖില് വധശ്രമക്കേസ് പ്രതികളായ നസീമും,ശിവരഞ്ജിത്തും,എസ്എഫ്ഐ പ്രവര്ത്തകനായ ഇവരുടെ സുഹൃത്ത് പ്രണവിനും പരീക്ഷാ സമയത്ത് പുറമെ നിന്നും സഹായം ലഭിച്ചതായി പി.എസ്.സി അന്വേഷണത്തില് കണ്ടെത്തിയിരുന്നു.പരീക്ഷ തുടങ്ങിയ ശേഷം പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില് നിന്നായി 78 സന്ദേശങ്ങളെത്തിയെന്നാണ് പി.എസ്.സി വിജിലന്സിന്റെ കണ്ടെത്തല്.ഇവര്ക്ക് സന്ദേശങ്ങള് അയച്ച ഫോണിന്റെ ഉടമകളും പ്രതികളായിരിക്കും ### Headline : പി.എസ്.സി പരീക്ഷാതട്ടിപ്പില് അന്വേഷണം ക്രൈംബ്രാഞ്ചിന്; കൂടുതൽ പേർ കുടുങ്ങിയേക്കും
552
ദില്ലി: കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്.ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേന്ന് പ്രശ്നങ്ങൾ പരി ഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.ഒരാൾക്ക് ഒരു പദവിയെന്നത് നടപ്പിലാക്കണമായിരുന്നു.ഗ്രൂപ്പിന്റെ അതിപ്രസരം പ്രകടമമാണെന്നും കെ വി തോമസ് ആരോപിച്ചു.തന്നെ ഏൽപ്പിക്കുന്ന വർക്കിം ഗ് പ്രസിഡന്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് കെവി തോമസിന്റെ പ്രതികരണം.എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ ഗ്രസ് ഹൈക്കമാന്റ് തള്ളിയിരുന്നു.ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്.ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക
കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെവി തോമസ്;ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണം, എണ്ണം കൂട്ടുന്നത് ശരിയല്ല
https://malayalam.oneindia.com/news/kerala/kv-thomas-comment-about-kpcc-jumbo-list-240877.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്.ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേന്ന് പ്രശ്നങ്ങൾ പരി ഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.ഒരാൾക്ക് ഒരു പദവിയെന്നത് നടപ്പിലാക്കണമായിരുന്നു.ഗ്രൂപ്പിന്റെ അതിപ്രസരം പ്രകടമമാണെന്നും കെ വി തോമസ് ആരോപിച്ചു.തന്നെ ഏൽപ്പിക്കുന്ന വർക്കിം ഗ് പ്രസിഡന്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് കെവി തോമസിന്റെ പ്രതികരണം.എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ ഗ്രസ് ഹൈക്കമാന്റ് തള്ളിയിരുന്നു.ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്.ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക ### Headline : കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെവി തോമസ്;ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണം, എണ്ണം കൂട്ടുന്നത് ശരിയല്ല
553
തൊടുപുഴ: നഗരത്തിലെ രണ്ട് പള്ളികളുടെ ഭണ്ഡാരക്കുറ്റിയും സ്കൂളും കുത്തിത്തുറന്ന് മോഷണം.തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളി, ചുങ്കം സെന്റ് മേരീസ് പള്ളി, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.മൂന്നിടത്തും ഒരാൾ തന്നെയാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്.തെനംകുന്ന് പള്ളിയുടെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന് പണം അപഹരിച്ചു.രാവിലെ പള്ളിക്കാര്യങ്ങൾ നോക്കി നടത്തുന്നയാൾ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്.എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.തൊട്ടടുത്തുള്ള സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും മോഷണശ്രമം നടന്നതായി പോലീസ് പറഞ്ഞു.മോഷ്ടാക്കൾ സ്കൂളിന്റെ പ്രധാനവാതിലിന്റെ പൂട്ട് തകർത്താണ് അകത്തുകടന്നത്.പ്രഥമാധ്യാപികയുടെ ഓഫീസിലെ അലമാരയും മേശയും കുത്തിത്തുറന്ന് പരിശോധിച്ച നിലയിലായിരുന്നു.അലമാരയ്ക്കുള്ളിലുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തി.സ്റ്റാഫ് റൂമിന്റെ വാതിലും കുത്തിത്തുറന്നിട്ട്.എന്നാൽ, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.പള്ളിയിലും സ്കൂളിലും ഒരു വർഷത്തിനിടെ നാലാമത്തെ തവണയാണ് മോഷണം നടക്കുന്നത്.ചുങ്കം സെന്റ് മേരീസ് പള്ളിയിലെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന രൂപക്കൂടിനോട് ചേർന്നുള്ള ഭണ്ഡാരക്കുറ്റി കുത്തിത്തുറന്നാണ് കവർച്ച നടത്തിയിരിക്കുന്നത്.ഇവിടെനിന്നും ആയിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്.ഇവിടെ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി.യിൽ നിന്നും മോഷ്ടാവെന്ന് കരുതുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.തലയിൽ തുണിയിട്ട് മുഖം മറച്ച് ഒരാൾ നടന്നുനീങ്ങുന്നതായാണ് ദൃശ്യത്തിൽ കാണുന്നത്.സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തൊടുപുഴയിൽ പള്ളികളിലും സ്കൂളിലും മോഷണം
https://www.malayalamexpress.in/archives/977934/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൊടുപുഴ: നഗരത്തിലെ രണ്ട് പള്ളികളുടെ ഭണ്ഡാരക്കുറ്റിയും സ്കൂളും കുത്തിത്തുറന്ന് മോഷണം.തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളി, ചുങ്കം സെന്റ് മേരീസ് പള്ളി, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.മൂന്നിടത്തും ഒരാൾ തന്നെയാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്.തെനംകുന്ന് പള്ളിയുടെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന് പണം അപഹരിച്ചു.രാവിലെ പള്ളിക്കാര്യങ്ങൾ നോക്കി നടത്തുന്നയാൾ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്.എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.തൊട്ടടുത്തുള്ള സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും മോഷണശ്രമം നടന്നതായി പോലീസ് പറഞ്ഞു.മോഷ്ടാക്കൾ സ്കൂളിന്റെ പ്രധാനവാതിലിന്റെ പൂട്ട് തകർത്താണ് അകത്തുകടന്നത്.പ്രഥമാധ്യാപികയുടെ ഓഫീസിലെ അലമാരയും മേശയും കുത്തിത്തുറന്ന് പരിശോധിച്ച നിലയിലായിരുന്നു.അലമാരയ്ക്കുള്ളിലുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തി.സ്റ്റാഫ് റൂമിന്റെ വാതിലും കുത്തിത്തുറന്നിട്ട്.എന്നാൽ, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.പള്ളിയിലും സ്കൂളിലും ഒരു വർഷത്തിനിടെ നാലാമത്തെ തവണയാണ് മോഷണം നടക്കുന്നത്.ചുങ്കം സെന്റ് മേരീസ് പള്ളിയിലെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന രൂപക്കൂടിനോട് ചേർന്നുള്ള ഭണ്ഡാരക്കുറ്റി കുത്തിത്തുറന്നാണ് കവർച്ച നടത്തിയിരിക്കുന്നത്.ഇവിടെനിന്നും ആയിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്.ഇവിടെ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി.യിൽ നിന്നും മോഷ്ടാവെന്ന് കരുതുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.തലയിൽ തുണിയിട്ട് മുഖം മറച്ച് ഒരാൾ നടന്നുനീങ്ങുന്നതായാണ് ദൃശ്യത്തിൽ കാണുന്നത്.സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ### Headline : തൊടുപുഴയിൽ പള്ളികളിലും സ്കൂളിലും മോഷണം
554
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നത്തെ സുപ്രീംകോടതി വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.വിധി എന്തായാലും അംഗീകരിക്കുക എന്നതാണ് സര്ക്കാര് നിലാപാട്.ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരത്തേയുള്ള വിധി അതേ രീതിയില് ഇപ്പോഴും നിലനില്ക്കുയാണ്.2018 സെപ്റ്റംബര് 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്ന നിലപാടായിരുന്നു നേരത്തേയും സുപ്രീംകോടതി സ്വീകരിച്ചത്.ആ നിലപാടൊന്നും തിരുത്താന് കോടതി ഇപ്പോഴും തയ്യറായിട്ടില്ല.അതിനാല് സര്ക്കാറിന് കൂടുതല് വ്യക്തത വരുത്തേണ്ടതുണ്ട്.വിധിയുടെ എല്ലാ നിയമവശവും സര്ക്കാറിന് കൂടുതല് പഠിക്കേണ്ടതായിട്ടുണ്ട്.മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനായി നിയമവിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.കര്ണാടകയില് മാന്ത്രിക സഖ്യ 6; വീഴ്ത്തുമെന്നുറപ്പിച്ചിച്ച് കോണ്ഗ്രസ്, മറികടക്കാന് ബിജെപി, ദളിന്? പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും.വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആചാരവും മതവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങളില് വിശാല ഭരണഘടനാ ബെഞ്ചില് നിന്ന് ഉത്തരം കിട്ടുന്നത് വരെ ശബരിമല വിധിയിലെ പുനഃപരിശോധന ഹര്ജികള് പരിഗണിക്കുന്നത് മാറ്റിവെക്കുന്നുവെന്നായിരുന്നു ഇന്നത്തെ കോടതി വിധി
ശബരിമല വിധിയില് വ്യക്തത വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി; നിയമപരമായ കാര്യങ്ങള് പരിശോധിക്കും
https://malayalam.oneindia.com/news/kerala/sabarimala-verdict-pinarayi-vijayan-reaction-on-sc-verdict-236881.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നത്തെ സുപ്രീംകോടതി വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.വിധി എന്തായാലും അംഗീകരിക്കുക എന്നതാണ് സര്ക്കാര് നിലാപാട്.ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരത്തേയുള്ള വിധി അതേ രീതിയില് ഇപ്പോഴും നിലനില്ക്കുയാണ്.2018 സെപ്റ്റംബര് 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്ന നിലപാടായിരുന്നു നേരത്തേയും സുപ്രീംകോടതി സ്വീകരിച്ചത്.ആ നിലപാടൊന്നും തിരുത്താന് കോടതി ഇപ്പോഴും തയ്യറായിട്ടില്ല.അതിനാല് സര്ക്കാറിന് കൂടുതല് വ്യക്തത വരുത്തേണ്ടതുണ്ട്.വിധിയുടെ എല്ലാ നിയമവശവും സര്ക്കാറിന് കൂടുതല് പഠിക്കേണ്ടതായിട്ടുണ്ട്.മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനായി നിയമവിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.കര്ണാടകയില് മാന്ത്രിക സഖ്യ 6; വീഴ്ത്തുമെന്നുറപ്പിച്ചിച്ച് കോണ്ഗ്രസ്, മറികടക്കാന് ബിജെപി, ദളിന്? പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും.വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആചാരവും മതവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങളില് വിശാല ഭരണഘടനാ ബെഞ്ചില് നിന്ന് ഉത്തരം കിട്ടുന്നത് വരെ ശബരിമല വിധിയിലെ പുനഃപരിശോധന ഹര്ജികള് പരിഗണിക്കുന്നത് മാറ്റിവെക്കുന്നുവെന്നായിരുന്നു ഇന്നത്തെ കോടതി വിധി ### Headline : ശബരിമല വിധിയില് വ്യക്തത വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി; നിയമപരമായ കാര്യങ്ങള് പരിശോധിക്കും
555
കണ്ണൂര്: തളിപ്പറമ്പ് നഗരത്തിനടുത്തെ ചെമ്പന്തൊട്ടിയില് നഗ്ന ചിത്രങ്ങള് കാണിച്ചു പെണ്കുട്ടിയെ ലൈംഗീക ചുഷണത്തിനിരയാക്കിയതായി പരാതി.ചെമ്പന്തൊട്ടി ചുഴലി സ്വദേശിനിയായ പെണ്കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചതിനു ശേഷം നഗ്ന ചിത്രങ്ങള് ബന്ധുക്കള്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.ശ്രീറാം കേസ്; കേസ് അട്ടിമറിച്ച പോലീസുകാർ സാക്ഷികൾ, രണ്ടാഴ്ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും! കാസര്കോട് മുളിയാര് സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണമാരംഭിച്ചു.മുളിയാര് നെല്ലിക്കട്ടയിലെ ടി.കെ അജ്മലിനെതിരെയാണ് കേസ്.രണ്ട് വര്ഷം മുന്പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധര്മ്മശാലയിലെ ഒരു അപ്പാര്ട്ട്മെന്റില്വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലില് ചിത്രങ്ങള് പകര്ത്തുകയും ചെയ്യുകയായിരുന്നു.പിന്നീട് ഈ ചിത്രങ്ങള് കാണിച്ച് ഭീഷണിപ്പെടുത്തി പെണ്കുട്ടിയെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കുകയും കൂട്ടുകാര്ക്ക് കാഴ്ചവയ്ക്കാനായി ശ്രമിക്കുകയും ചെയ്തു.ഇതേ തുടര്ന്നാണ് പെണ്കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചത്.കോഴിക്കോട് പഠിക്കുന്ന പെണ്കുട്ടിയെ ഇതേ തുടര്ന്ന് അവിടെയെത്തിയും യുവാവ് ഭീഷണിപ്പെടുത്തി.വിവരം പുറത്തുപറഞ്ഞാല് കൊന്നുകളയുമെന്നായിരുന്നു ഭീഷണി.ഇതേ തുടര്ന്നാണ് പെണ്കുട്ടി കോഴിക്കോട് നടക്കാവ് പോലീസില് പരാതി നല്കിയത്.സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന് പരിധിയായതിനാല് നടക്കാവ് പൊലിസ് കേസ് തളിപ്പറമ്പിലേക്ക് റഫര് ചെയ്യുകയായിരുന്നു.കാസര്കോട് സ്വദേശിയായ യുവാവിനെ ഉടന് അറസ്റ്റു ചെയ്യുമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു
പെണ്കുട്ടിയെ ലൈംഗീകചുഷണത്തിനിരയാക്കി നഗ്ന ചിത്രങ്ങള് ബന്ധുക്കള്ക്കയച്ചു: യുവാവിനെതിരെ കേസ്
https://malayalam.oneindia.com/news/kannur/pocso-case-against-man-on-girl-s-complaint-232609.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: തളിപ്പറമ്പ് നഗരത്തിനടുത്തെ ചെമ്പന്തൊട്ടിയില് നഗ്ന ചിത്രങ്ങള് കാണിച്ചു പെണ്കുട്ടിയെ ലൈംഗീക ചുഷണത്തിനിരയാക്കിയതായി പരാതി.ചെമ്പന്തൊട്ടി ചുഴലി സ്വദേശിനിയായ പെണ്കുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചതിനു ശേഷം നഗ്ന ചിത്രങ്ങള് ബന്ധുക്കള്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.ശ്രീറാം കേസ്; കേസ് അട്ടിമറിച്ച പോലീസുകാർ സാക്ഷികൾ, രണ്ടാഴ്ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും! കാസര്കോട് മുളിയാര് സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണമാരംഭിച്ചു.മുളിയാര് നെല്ലിക്കട്ടയിലെ ടി.കെ അജ്മലിനെതിരെയാണ് കേസ്.രണ്ട് വര്ഷം മുന്പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെണ്കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധര്മ്മശാലയിലെ ഒരു അപ്പാര്ട്ട്മെന്റില്വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലില് ചിത്രങ്ങള് പകര്ത്തുകയും ചെയ്യുകയായിരുന്നു.പിന്നീട് ഈ ചിത്രങ്ങള് കാണിച്ച് ഭീഷണിപ്പെടുത്തി പെണ്കുട്ടിയെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കുകയും കൂട്ടുകാര്ക്ക് കാഴ്ചവയ്ക്കാനായി ശ്രമിക്കുകയും ചെയ്തു.ഇതേ തുടര്ന്നാണ് പെണ്കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചത്.കോഴിക്കോട് പഠിക്കുന്ന പെണ്കുട്ടിയെ ഇതേ തുടര്ന്ന് അവിടെയെത്തിയും യുവാവ് ഭീഷണിപ്പെടുത്തി.വിവരം പുറത്തുപറഞ്ഞാല് കൊന്നുകളയുമെന്നായിരുന്നു ഭീഷണി.ഇതേ തുടര്ന്നാണ് പെണ്കുട്ടി കോഴിക്കോട് നടക്കാവ് പോലീസില് പരാതി നല്കിയത്.സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന് പരിധിയായതിനാല് നടക്കാവ് പൊലിസ് കേസ് തളിപ്പറമ്പിലേക്ക് റഫര് ചെയ്യുകയായിരുന്നു.കാസര്കോട് സ്വദേശിയായ യുവാവിനെ ഉടന് അറസ്റ്റു ചെയ്യുമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു ### Headline : പെണ്കുട്ടിയെ ലൈംഗീകചുഷണത്തിനിരയാക്കി നഗ്ന ചിത്രങ്ങള് ബന്ധുക്കള്ക്കയച്ചു: യുവാവിനെതിരെ കേസ്
556
പയ്യന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടുന്നതിനു പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്.ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അഞ്ച് പരാതികൾ കൂടി ലഭിച്ചതായി പയ്യന്നൂർ പോലീസ് അറിയിച്ചു.എന്നാൽ തങ്ങളിൽ നിന്നും പണം തട്ടിയത് നേരത്തെ അറസ്റ്റിലായവരെല്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.പിടിയിലായവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാർ പറഞ്ഞതായും ഇനിയും രണ്ടു പേർ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു.ഇവരടക്കം വൻ റാക്കറ്റ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമാകുന്നു; 2 വർഷത്തിനുള്ളിൽ പിടിച്ചത് 316 കിലോ സ്വർണ്ണം! തട്ടിപ്പ് സംഘം ആദ്യകാലത്ത് ചിലർക്ക് ജോലി വാങ്ങിക്കൊടുത്തതായി പോലീസിന് മൊഴി നൽകയിട്ടുണ്ട്.ഇതേ കുറിച്ചും അന്വേഷിക്കും.മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലെ അണ്ടർ സെക്രട്ടറി മുഖേനെ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്: ഐഎടിയു സി കാസർകോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്ത് മുസ്ലീം ലീഗ് അംഗം, മുൻ കെഎസ് യു നേതാവ് പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്'.പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.പുതിയ പരാതികൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ശ്രമിക്കുന്നുണ്ട്.തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന.വൻ റാക്കറ്റിനെ പിടികൂടാൻ കണ്ണൂർ -കാസർകോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് സ്പെഷ്യൽ ടീം രൂപീകരിക്കും.ഇതിനിടെ മന്ത്രിയുടെ പേര് ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഴുവൻ ആളുകളെയും പിടികൂടണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്
വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്: പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്
https://malayalam.oneindia.com/news/kannur/police-revealation-about-job-fraud-in-kannur-airport-242588.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പയ്യന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടുന്നതിനു പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്.ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അഞ്ച് പരാതികൾ കൂടി ലഭിച്ചതായി പയ്യന്നൂർ പോലീസ് അറിയിച്ചു.എന്നാൽ തങ്ങളിൽ നിന്നും പണം തട്ടിയത് നേരത്തെ അറസ്റ്റിലായവരെല്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.പിടിയിലായവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാർ പറഞ്ഞതായും ഇനിയും രണ്ടു പേർ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു.ഇവരടക്കം വൻ റാക്കറ്റ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമാകുന്നു; 2 വർഷത്തിനുള്ളിൽ പിടിച്ചത് 316 കിലോ സ്വർണ്ണം! തട്ടിപ്പ് സംഘം ആദ്യകാലത്ത് ചിലർക്ക് ജോലി വാങ്ങിക്കൊടുത്തതായി പോലീസിന് മൊഴി നൽകയിട്ടുണ്ട്.ഇതേ കുറിച്ചും അന്വേഷിക്കും.മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലെ അണ്ടർ സെക്രട്ടറി മുഖേനെ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്: ഐഎടിയു സി കാസർകോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്ത് മുസ്ലീം ലീഗ് അംഗം, മുൻ കെഎസ് യു നേതാവ് പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്'.പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.പുതിയ പരാതികൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ശ്രമിക്കുന്നുണ്ട്.തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന.വൻ റാക്കറ്റിനെ പിടികൂടാൻ കണ്ണൂർ -കാസർകോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് സ്പെഷ്യൽ ടീം രൂപീകരിക്കും.ഇതിനിടെ മന്ത്രിയുടെ പേര് ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഴുവൻ ആളുകളെയും പിടികൂടണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട് ### Headline : വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്: പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്
557
ബംഗളൂരു: കേരളത്തില് വെച്ച് തനിക്കെതിരെ നടന്നത് ആസൂത്രിതമായ പ്രതിഷേധമെന്ന് കര്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.സമരം കേരളത്തിന് മോശകരമാണ്.ചിലരുടെ മോശം പെരുമാറ്റത്തിന്റെ പേരില് എല്ലാവരെയും കുറ്റം പറയാനില്ല.പ്രതിഷേധം നാടിന്റെ മാന്യത കളയുന്നതാവരുതെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.ഇത്തരം സംഭവങ്ങള് കേരളത്തിന്റെ യശസ്സ് ഇല്ലാതാക്കുന്നതാണെന്നും അങ്ങനെ ചെയ്യരുതെന്നും യെദ്യൂരപ്പ പ്രതികരിച്ചു.തുടർച്ചയായുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് യെദ്യൂരപ്പ കേരള സന്ദർശനം വെട്ടിച്ചുരുക്കി.കണ്ണൂരിൽ തങ്ങാനുള്ള തീരുമാനം മാറ്റിയ അദ്ദേഹം ഇന്നു തന്നെ മംഗലാപുരത്തേക്ക് തിരിക്കും.ഇന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ തങ്ങി നാളെ രാവിലെ മംഗലാപുരത്തേക്ക് തിരിക്കാനിരുന്ന യെദ്യൂരപ്പ വൈകിട്ടോടെയാണ് പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റിയത്.കേ ര ള ത്തി ലെ ത്തി യ യെ ദി യൂ ര പ്പ ക്കു നേ രെ ഇ ന്ന ലെ യും ഇ ന്നും ക രി ങ്കൊ ടി പ്ര തി ഷേ ധ മു ണ്ടാ യി രു ന്നു.തിരുവനന്തപുരം വിമാനത്താവളത്തിലെത്തിലാണ് ബി.എസ്.യെഡിയൂരപ്പയ്ക്കു നേരെ കെ.എസ്.യുവിന്റെ പ്രതിഷേധമുണ്ടായത്.വാഹനത്തിന് മുന്നിലേക്ക് വിവിധ ഭാഗങ്ങളില് നിന്ന് കെ.എസ്.യു പ്രവര്ത്തകര് ചാടിവീണു.സുരക്ഷ വീഴ്ചയില് ഉന്നത ഉദ്യോഗസ്ഥര് കീഴുദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു.യെഡിയൂരപ്പയ്ക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരുതല് തടങ്കലിലാണ്.പഴയങ്ങാടിയില് യെഡിയൂരപ്പയെ തടഞ്ഞകേസില് 23 പേര് കസ്റ്റഡിയിലായിട്ടുണ്ട്.എസ്എഫ്ഐ - യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരാണ് കസ്റ്റഡിയിലുളളത്
യെദ്യൂരപ്പ കേരള സന്ദർശനം വെട്ടിച്ചുരുക്കി; നടന്നത് ആസൂത്രിതമായ പ്രതിഷേധമെന്ന് പ്രതികരണം
https://www.malayalamexpress.in/archives/983606/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബംഗളൂരു: കേരളത്തില് വെച്ച് തനിക്കെതിരെ നടന്നത് ആസൂത്രിതമായ പ്രതിഷേധമെന്ന് കര്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.സമരം കേരളത്തിന് മോശകരമാണ്.ചിലരുടെ മോശം പെരുമാറ്റത്തിന്റെ പേരില് എല്ലാവരെയും കുറ്റം പറയാനില്ല.പ്രതിഷേധം നാടിന്റെ മാന്യത കളയുന്നതാവരുതെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.ഇത്തരം സംഭവങ്ങള് കേരളത്തിന്റെ യശസ്സ് ഇല്ലാതാക്കുന്നതാണെന്നും അങ്ങനെ ചെയ്യരുതെന്നും യെദ്യൂരപ്പ പ്രതികരിച്ചു.തുടർച്ചയായുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് യെദ്യൂരപ്പ കേരള സന്ദർശനം വെട്ടിച്ചുരുക്കി.കണ്ണൂരിൽ തങ്ങാനുള്ള തീരുമാനം മാറ്റിയ അദ്ദേഹം ഇന്നു തന്നെ മംഗലാപുരത്തേക്ക് തിരിക്കും.ഇന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ തങ്ങി നാളെ രാവിലെ മംഗലാപുരത്തേക്ക് തിരിക്കാനിരുന്ന യെദ്യൂരപ്പ വൈകിട്ടോടെയാണ് പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റിയത്.കേ ര ള ത്തി ലെ ത്തി യ യെ ദി യൂ ര പ്പ ക്കു നേ രെ ഇ ന്ന ലെ യും ഇ ന്നും ക രി ങ്കൊ ടി പ്ര തി ഷേ ധ മു ണ്ടാ യി രു ന്നു.തിരുവനന്തപുരം വിമാനത്താവളത്തിലെത്തിലാണ് ബി.എസ്.യെഡിയൂരപ്പയ്ക്കു നേരെ കെ.എസ്.യുവിന്റെ പ്രതിഷേധമുണ്ടായത്.വാഹനത്തിന് മുന്നിലേക്ക് വിവിധ ഭാഗങ്ങളില് നിന്ന് കെ.എസ്.യു പ്രവര്ത്തകര് ചാടിവീണു.സുരക്ഷ വീഴ്ചയില് ഉന്നത ഉദ്യോഗസ്ഥര് കീഴുദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു.യെഡിയൂരപ്പയ്ക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരുതല് തടങ്കലിലാണ്.പഴയങ്ങാടിയില് യെഡിയൂരപ്പയെ തടഞ്ഞകേസില് 23 പേര് കസ്റ്റഡിയിലായിട്ടുണ്ട്.എസ്എഫ്ഐ - യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരാണ് കസ്റ്റഡിയിലുളളത് ### Headline : യെദ്യൂരപ്പ കേരള സന്ദർശനം വെട്ടിച്ചുരുക്കി; നടന്നത് ആസൂത്രിതമായ പ്രതിഷേധമെന്ന് പ്രതികരണം
558
ഇടുക്കി: സംസ്ഥാന സര്ക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി സര്ക്കാര് ഓഫീസുകള് നവീകരിച്ചു വരുന്നതിനൊപ്പം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള് ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.എന്നാല് ഓഫീസുകള്ക്കൊപ്പം ഉദ്യോഗസ്ഥര് കൂടി സ്മാര്ട്ടാവുമ്പോള് മാത്രമേ സര്ക്കാര് പദ്ധതികള് ജനോപകാരപ്രദമാവുകയുള്ളുവെന്നും ജില്ലാ കളക്ടര് എച്ച്.ദിനേശന്.ഉപ്പുതോട് വില്ലേജ് ഓഫീസ് സ്മാര്ട്ട് വില്ലേജ് ഓഫീസ് ആയി ഉയര്ത്തുന്നതിന് ജനകീയ സമിതി കണ്ടെത്തിയ സ്ഥലത്തിന്റെ രേഖകള് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്മാര്ട്ട് വില്ലേജ് ഓഫീസിനായി ഏഴ് സെന്റ് സ്ഥലമാണ് ആവശ്യമായത്.ഇതില് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി നാല് സെന്റും, ബെനടിക്ട് ഇടശ്ശേരിക്കുന്നേല്, പി.എം.ജോസഫ് പുളിക്കല്, എന്നിവര് ചേര്ന്ന് മൂന്നുസെന്റ് സ്ഥലവും സ്മാര്ട്ട് വില്ലേജ് ഓഫീസ് നിര്മ്മാണത്തിന് സൗജന്യമായി നല്കി.നിലവിലെ വില്ലേജ് ഓഫീസ് പ്രവര്ത്തിക്കുന്ന സ്ഥലം പുതിയ കെട്ടിട സമുച്ഛയം നിര്മ്മിക്കാന് പര്യാപ്തമല്ലാത്തതിനാലാണ് പുതുതായി സ്ഥലം ഏറ്റെടുത്തത്.ഉപ്പുതോട് സെന്റ് ജോസഫ് പാരിഷ് ഹാളില് നടന്ന യോഗത്തില് മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് അധ്യക്ഷത വഹിച്ചു.ഫാ ഫിലിപ്പ് പെരുന്നാട്ട് മുഖ്യപ്രഭാഷണം നടത്തി.പുതുവര്ഷ സമ്മാനമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ.9001 : 2015 അംഗീകാരം
ഓഫീസുകള്ക്കൊപ്പം ഉദ്യോഗസ്ഥരും സ്മാര്ട്ടാവണം: ജില്ലാ കളക്ടര്
https://www.malayalamexpress.in/archives/1001242/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇടുക്കി: സംസ്ഥാന സര്ക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി സര്ക്കാര് ഓഫീസുകള് നവീകരിച്ചു വരുന്നതിനൊപ്പം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള് ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.എന്നാല് ഓഫീസുകള്ക്കൊപ്പം ഉദ്യോഗസ്ഥര് കൂടി സ്മാര്ട്ടാവുമ്പോള് മാത്രമേ സര്ക്കാര് പദ്ധതികള് ജനോപകാരപ്രദമാവുകയുള്ളുവെന്നും ജില്ലാ കളക്ടര് എച്ച്.ദിനേശന്.ഉപ്പുതോട് വില്ലേജ് ഓഫീസ് സ്മാര്ട്ട് വില്ലേജ് ഓഫീസ് ആയി ഉയര്ത്തുന്നതിന് ജനകീയ സമിതി കണ്ടെത്തിയ സ്ഥലത്തിന്റെ രേഖകള് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്മാര്ട്ട് വില്ലേജ് ഓഫീസിനായി ഏഴ് സെന്റ് സ്ഥലമാണ് ആവശ്യമായത്.ഇതില് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി നാല് സെന്റും, ബെനടിക്ട് ഇടശ്ശേരിക്കുന്നേല്, പി.എം.ജോസഫ് പുളിക്കല്, എന്നിവര് ചേര്ന്ന് മൂന്നുസെന്റ് സ്ഥലവും സ്മാര്ട്ട് വില്ലേജ് ഓഫീസ് നിര്മ്മാണത്തിന് സൗജന്യമായി നല്കി.നിലവിലെ വില്ലേജ് ഓഫീസ് പ്രവര്ത്തിക്കുന്ന സ്ഥലം പുതിയ കെട്ടിട സമുച്ഛയം നിര്മ്മിക്കാന് പര്യാപ്തമല്ലാത്തതിനാലാണ് പുതുതായി സ്ഥലം ഏറ്റെടുത്തത്.ഉപ്പുതോട് സെന്റ് ജോസഫ് പാരിഷ് ഹാളില് നടന്ന യോഗത്തില് മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് അധ്യക്ഷത വഹിച്ചു.ഫാ ഫിലിപ്പ് പെരുന്നാട്ട് മുഖ്യപ്രഭാഷണം നടത്തി.പുതുവര്ഷ സമ്മാനമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ.9001 : 2015 അംഗീകാരം ### Headline : ഓഫീസുകള്ക്കൊപ്പം ഉദ്യോഗസ്ഥരും സ്മാര്ട്ടാവണം: ജില്ലാ കളക്ടര്
559
ജയ്പൂര്: ബോളിവുഡ് സിനിമകള് വിവാദത്തില് ചാടുന്നത് അവസാനിക്കുന്നില്ല.പ്രശ്നങ്ങളുടെ നീണ്ട നിരയിലേക്ക് എത്തിയിരിക്കുന്നത് കഴിഞ്ഞ ദിവസം റിലീസായ പാനിപ്പത്ത് എന്ന ചിത്രമാണ്.ജാട്ടുകളെ മോശക്കാരായി ചിത്രീകരിച്ചു എന്നാണ് ആരോപണം.ഹിന്ദിയിലെ പ്രമുഖ സംവിധായകന് അശുതോഷ് ഗൊവാരിക്കറാണ് ചിത്രം സംവിധാനം ചെയ്തത്.മറാത്ത സാമ്രാജ്യത്തിന്റെ അന്ത്യത്തിന് കാരണമായ മൂന്നാം പാനിപ്പത്ത് യുദ്ധത്തെ കുറിച്ചുള്ള ചിത്രമാണ് ഇത്.രാജസ്ഥാനില് ചിത്രത്തിനും സംവിധായകനുമെതിരേ വമ്പന് പ്രതിഷേധങ്ങളാണ് നടക്കുന്നത്.പ്രധാന അഭിനേതാക്കളായ അര്ജുന് കപൂര്, സഞ്ജയ് ദത്ത്, ക്രിതി സനോണ് എന്നിവര്ക്കെതിരെയും പ്രതിഷേധം നടക്കുന്നുണ്ട്.രാജസ്ഥാനിലെ ജാട്ടുകളെ കുറിച്ച് തെറ്റായ കാര്യങ്ങള് ചിത്രത്തിലുണ്ടെന്നും പ്രതിഷേധക്കാര് പറയുന്നു.മറാത്താ സാമ്രാജ്യത്തിന്റെ സൈന്യാധിപനായ സദാശിവ് റാവു ബാവുവിന്റെ വേഷമാണ് ചിത്രത്തില് അര്ജുന് കപൂര് അഭിനയിച്ചിരിക്കുന്നത്.അര്ജുന് കപൂറിന്റെ കഥാപാത്രം അഫ്ഗാനിസ്ഥാന്റെ ശില്പ്പിയായി അറിയപ്പെടുന്ന അഹമ്മദ് ഷാ അബ്ദാലി യുദ്ധത്തിന് വരുമ്പോള് മറാത്താ സാമ്രാജ്യത്തിന്റെ സഖ്യമായ രാജസ്ഥാനിലെ മഹാരാജ സുരജ്മലിനോട് സഹായം ആവശ്യപ്പെടുന്നുണ്ട്.എന്നാല് സദാശിവുമായി നിരവധി തവണ വിലപേശല് നടക്കുകയും, ഒടുവില് പിന്തുണ നല്കാതെ പിന്മാറുന്നതുമാണ് ചിത്രത്തിലുള്ളത്.സുരജ്മല് പറഞ്ഞ കാര്യങ്ങള് സദാശിവ് അംഗീകരിച്ചിരുന്നില്ലെന്നും ചിത്രത്തില് പറയുന്നുണ്ട്.അതേസമയം രാജസ്ഥാനിലെ ജാട്ടുകള് ഇത്തരമൊരു സംഭവമേ ഇല്ലെന്നാണ് വാദിക്കുന്നത്.ഇത് തെറ്റായ സന്ദേശം നല്കുമെന്നും ഇവര് പറയുന്നു.ജാട്ട് വിഭാഗം ഈ സീനില് പ്രതിഷേധിച്ച് സംവിധായകന് അശുതോഷ് ഗൊവാരിക്കറുടെ കോലം കത്തിച്ചു.നേരത്തെ പേഷ്വ ബാജിറാവുവിന്റെ എട്ടാം തലമുറയില്പ്പെട്ട നവാബ്സാദ ഷദാബ് അലി ബഹദൂര് ചിത്രത്തിന്റെ ട്രെയിലര് പുറത്ത് വന്നതിന് പിന്നാലെ നോട്ടീസ് അയച്ചിരുന്നു.ചിത്രത്തിലെ ഒരു സംഭാഷണം തെറ്റായി വ്യാഖ്യാനിച്ചു എന്നായിരുന്നു ഇയാളുടെ വാദം
പത്മാവതിന് പിന്നാലെ പാനിപ്പത്തും കുരുക്കില്, ജാട്ടുകളെ മോശക്കാരാക്കി, കോലം കത്തിച്ച് പ്രതിഷേധം
https://malayalam.oneindia.com/news/india/panipat-lands-in-trouble-jats-against-film-238251.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയ്പൂര്: ബോളിവുഡ് സിനിമകള് വിവാദത്തില് ചാടുന്നത് അവസാനിക്കുന്നില്ല.പ്രശ്നങ്ങളുടെ നീണ്ട നിരയിലേക്ക് എത്തിയിരിക്കുന്നത് കഴിഞ്ഞ ദിവസം റിലീസായ പാനിപ്പത്ത് എന്ന ചിത്രമാണ്.ജാട്ടുകളെ മോശക്കാരായി ചിത്രീകരിച്ചു എന്നാണ് ആരോപണം.ഹിന്ദിയിലെ പ്രമുഖ സംവിധായകന് അശുതോഷ് ഗൊവാരിക്കറാണ് ചിത്രം സംവിധാനം ചെയ്തത്.മറാത്ത സാമ്രാജ്യത്തിന്റെ അന്ത്യത്തിന് കാരണമായ മൂന്നാം പാനിപ്പത്ത് യുദ്ധത്തെ കുറിച്ചുള്ള ചിത്രമാണ് ഇത്.രാജസ്ഥാനില് ചിത്രത്തിനും സംവിധായകനുമെതിരേ വമ്പന് പ്രതിഷേധങ്ങളാണ് നടക്കുന്നത്.പ്രധാന അഭിനേതാക്കളായ അര്ജുന് കപൂര്, സഞ്ജയ് ദത്ത്, ക്രിതി സനോണ് എന്നിവര്ക്കെതിരെയും പ്രതിഷേധം നടക്കുന്നുണ്ട്.രാജസ്ഥാനിലെ ജാട്ടുകളെ കുറിച്ച് തെറ്റായ കാര്യങ്ങള് ചിത്രത്തിലുണ്ടെന്നും പ്രതിഷേധക്കാര് പറയുന്നു.മറാത്താ സാമ്രാജ്യത്തിന്റെ സൈന്യാധിപനായ സദാശിവ് റാവു ബാവുവിന്റെ വേഷമാണ് ചിത്രത്തില് അര്ജുന് കപൂര് അഭിനയിച്ചിരിക്കുന്നത്.അര്ജുന് കപൂറിന്റെ കഥാപാത്രം അഫ്ഗാനിസ്ഥാന്റെ ശില്പ്പിയായി അറിയപ്പെടുന്ന അഹമ്മദ് ഷാ അബ്ദാലി യുദ്ധത്തിന് വരുമ്പോള് മറാത്താ സാമ്രാജ്യത്തിന്റെ സഖ്യമായ രാജസ്ഥാനിലെ മഹാരാജ സുരജ്മലിനോട് സഹായം ആവശ്യപ്പെടുന്നുണ്ട്.എന്നാല് സദാശിവുമായി നിരവധി തവണ വിലപേശല് നടക്കുകയും, ഒടുവില് പിന്തുണ നല്കാതെ പിന്മാറുന്നതുമാണ് ചിത്രത്തിലുള്ളത്.സുരജ്മല് പറഞ്ഞ കാര്യങ്ങള് സദാശിവ് അംഗീകരിച്ചിരുന്നില്ലെന്നും ചിത്രത്തില് പറയുന്നുണ്ട്.അതേസമയം രാജസ്ഥാനിലെ ജാട്ടുകള് ഇത്തരമൊരു സംഭവമേ ഇല്ലെന്നാണ് വാദിക്കുന്നത്.ഇത് തെറ്റായ സന്ദേശം നല്കുമെന്നും ഇവര് പറയുന്നു.ജാട്ട് വിഭാഗം ഈ സീനില് പ്രതിഷേധിച്ച് സംവിധായകന് അശുതോഷ് ഗൊവാരിക്കറുടെ കോലം കത്തിച്ചു.നേരത്തെ പേഷ്വ ബാജിറാവുവിന്റെ എട്ടാം തലമുറയില്പ്പെട്ട നവാബ്സാദ ഷദാബ് അലി ബഹദൂര് ചിത്രത്തിന്റെ ട്രെയിലര് പുറത്ത് വന്നതിന് പിന്നാലെ നോട്ടീസ് അയച്ചിരുന്നു.ചിത്രത്തിലെ ഒരു സംഭാഷണം തെറ്റായി വ്യാഖ്യാനിച്ചു എന്നായിരുന്നു ഇയാളുടെ വാദം ### Headline : പത്മാവതിന് പിന്നാലെ പാനിപ്പത്തും കുരുക്കില്, ജാട്ടുകളെ മോശക്കാരാക്കി, കോലം കത്തിച്ച് പ്രതിഷേധം
560
അടിമാലി: ശിവരാത്രി മഹോത്സവനാളുകളില് നാടിന്റെ വിശപ്പകറ്റിയ അന്നദാനപുരയുടെ വിശേഷം പങ്കുവെക്കുന്നു.അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തില് ശിവരാത്രി ആഘോഷങ്ങള് ആരംഭിക്കുമ്പോള് ഇവിടുത്തെ ഊട്ടുപുരയും ഉത്സവനാളുകളില് എക്കാലവും സജ്ജീവമാണ്.ജാതിമത വ്യത്യാസമില്ലാതെ ശിവരാത്രിമഹോത്സവത്തിന്റെ നാളുകളില് ഇവിടെ ഭക്ഷണം കഴിക്കാനായി പ്രതിദിനം 5000ത്തോളം ആളുകള് എത്തുന്നു.സ്കൂൾ അധികൃതർക്കെതിരെ പരാതി നൽകി; നൂറോളം അധ്യാപകർ രക്ഷിതാവിന്റെ വീട് വളഞ്ഞു, കണ്ണൂരിൽ സംഭവിച്ചത്...ഇത് കാലങ്ങളായി തുടര്ന്നു വരുന്നു.ഉത്സവനാളുകളില് ഇവിടെ ഭക്ഷണം കഴിക്കുവാനായി എത്തുന്നവര് സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചാണ് മടങ്ങാറും.രാവിലെ ഇഡലിയും ഉപ്പുമാവും, ഉച്ചയ്ക്കും വൈകിട്ടും സ്വാദിഷ്ടമായ ഊണ്.മുന്ക്കാലങ്ങളില് തുടങ്ങിവെച്ച അന്നദാനത്തെ മഹാധാനമായി കണ്ട് ഇന്നും പതിവുരീതിയില് ഇവിടെ ഉത്സവ നാളുകളില് അന്നദാനം തുടര്ന്നു വരുന്നു.ഇവിടുത്തെ മറ്റൊരു പ്രത്യേകത ജാതിമതവ്യത്യാസമില്ലാത്ത ഒരു നാടിന്റെ ഒത്തുച്ചേരല്കൂടിയാണ്.ഭക്ഷണം ഉണ്ടാക്കുന്നതിനും വിളമ്പുന്നതിനുമെല്ലാം എല്ലാവരും ഒരേ മനസ്സോടെ പ്രവര്ത്തിക്കുന്നു.പുലര്ച്ചെ നാലുമണി മുതല് ക്ഷേത്രസന്നിധിയില് എത്തുന്നവര്ക്ക് ഭക്ഷണം നല്കുന്നതിനായി ഊട്ടുപുര ഉണരും.എത്രയാളുകള്വന്നാലും ഇവിടെ കഴിക്കാനുള്ള ഭക്ഷണം ഉണ്ടാകുക പതിവാണ്.ഉത്സവം കൊടിയിറങ്ങുമ്പോള് വീണ്ടും ഒരു വര്ഷത്തേക്കുള്ള കാത്തിരിപ്പുകൂടി തുടങ്ങുകയാണ് നാടിന്റെ വിശപ്പകറ്റുന്നതിനൊപ്പം ഒത്തുചേരലിന്റെ ഉത്സവനാളുകള്ക്കായുള്ള കാത്തിരിപ്പ്
രാവിലെ ഇഡലിയും ഉപ്പുമാവും ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഊണ്... ശിവരാത്രി മഹോത്സവനാളുകളില് നാടിന്റെ വിശപ്പകറ്റിയ ഊട്ടുപുരയുടെ വിശേഷം അറിയാം
https://malayalam.oneindia.com/news/idukki/adimali-santhigiri-maheswara-temple-shiv-rathri-festival-220449.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അടിമാലി: ശിവരാത്രി മഹോത്സവനാളുകളില് നാടിന്റെ വിശപ്പകറ്റിയ അന്നദാനപുരയുടെ വിശേഷം പങ്കുവെക്കുന്നു.അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തില് ശിവരാത്രി ആഘോഷങ്ങള് ആരംഭിക്കുമ്പോള് ഇവിടുത്തെ ഊട്ടുപുരയും ഉത്സവനാളുകളില് എക്കാലവും സജ്ജീവമാണ്.ജാതിമത വ്യത്യാസമില്ലാതെ ശിവരാത്രിമഹോത്സവത്തിന്റെ നാളുകളില് ഇവിടെ ഭക്ഷണം കഴിക്കാനായി പ്രതിദിനം 5000ത്തോളം ആളുകള് എത്തുന്നു.സ്കൂൾ അധികൃതർക്കെതിരെ പരാതി നൽകി; നൂറോളം അധ്യാപകർ രക്ഷിതാവിന്റെ വീട് വളഞ്ഞു, കണ്ണൂരിൽ സംഭവിച്ചത്...ഇത് കാലങ്ങളായി തുടര്ന്നു വരുന്നു.ഉത്സവനാളുകളില് ഇവിടെ ഭക്ഷണം കഴിക്കുവാനായി എത്തുന്നവര് സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചാണ് മടങ്ങാറും.രാവിലെ ഇഡലിയും ഉപ്പുമാവും, ഉച്ചയ്ക്കും വൈകിട്ടും സ്വാദിഷ്ടമായ ഊണ്.മുന്ക്കാലങ്ങളില് തുടങ്ങിവെച്ച അന്നദാനത്തെ മഹാധാനമായി കണ്ട് ഇന്നും പതിവുരീതിയില് ഇവിടെ ഉത്സവ നാളുകളില് അന്നദാനം തുടര്ന്നു വരുന്നു.ഇവിടുത്തെ മറ്റൊരു പ്രത്യേകത ജാതിമതവ്യത്യാസമില്ലാത്ത ഒരു നാടിന്റെ ഒത്തുച്ചേരല്കൂടിയാണ്.ഭക്ഷണം ഉണ്ടാക്കുന്നതിനും വിളമ്പുന്നതിനുമെല്ലാം എല്ലാവരും ഒരേ മനസ്സോടെ പ്രവര്ത്തിക്കുന്നു.പുലര്ച്ചെ നാലുമണി മുതല് ക്ഷേത്രസന്നിധിയില് എത്തുന്നവര്ക്ക് ഭക്ഷണം നല്കുന്നതിനായി ഊട്ടുപുര ഉണരും.എത്രയാളുകള്വന്നാലും ഇവിടെ കഴിക്കാനുള്ള ഭക്ഷണം ഉണ്ടാകുക പതിവാണ്.ഉത്സവം കൊടിയിറങ്ങുമ്പോള് വീണ്ടും ഒരു വര്ഷത്തേക്കുള്ള കാത്തിരിപ്പുകൂടി തുടങ്ങുകയാണ് നാടിന്റെ വിശപ്പകറ്റുന്നതിനൊപ്പം ഒത്തുചേരലിന്റെ ഉത്സവനാളുകള്ക്കായുള്ള കാത്തിരിപ്പ് ### Headline : രാവിലെ ഇഡലിയും ഉപ്പുമാവും ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഊണ്... ശിവരാത്രി മഹോത്സവനാളുകളില് നാടിന്റെ വിശപ്പകറ്റിയ ഊട്ടുപുരയുടെ വിശേഷം അറിയാം
561
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് യുഎഇയിലെ ഏറ്റവും മെച്ചപ്പെട്ട സേവനം നല്കുന്ന സ്ഥാപനങ്ങളുടേയും മോശം പ്രകടനം കാഴ്ച വെച്ച സ്ഥാപനങ്ങളുടേയും പേരുകള് വെളിപ്പെടുത്തി.ഏറ്റവും മികച്ച നിലവാരം പുലര്ത്തുന്ന 5 സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് 2 മാസത്തെ വേതനം സമ്മാനമായി നല്കും.അഭ്യന്തര മന്ത്രാലയത്തിന്റെ അജ്മാനിലെ ട്രാഫിക് ആന്റ് ലൈസന്സിംഗ് വിഭാഗം, ഫുജൈറ ഫെഡറല് അഥോറിറ്റി ഫൊര് ഐഡന്റിറ്റി ആന്റ് സിറ്റിസണ്ഷിപ്പ്, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അജ്മാന് കാര്യാലയം, , ഷാര്ജയിലെ വാസിത് പോലീസ് സ്റ്റേഷന്, റാസല് ഖൈമയിലെ ശൈഖ് സായിദ് ഹൗസിംഗ് പ്രോഗ്രാം ഓഫീസ് എന്നീ 5 ഓഫീസുകളാണ് യുഎഇയിലെ ഏറ്റവും മികച്ച നിലവാരും പുലർത്തുന്ന സ്ഥാപനങ്ങളായി തിരഞ്ഞെടുത്തത്.യുഎഇയിലെ ഏറ്റവും മോശപ്പെട്ട സര്ക്കാര് സ്ഥാപനങ്ങള് ഷാര്ജയിലെ അല് ഖാനിലുള്ള എമിറേറ്റ്സ് പോസ്റ്റ് ഓഫീസ്, ദുബയ് മുഹൈസിനയിലുള്ള പ്രിവന്ന്റീവ് മെഡിസിന് സെന്റര്-ഫെഡറല് അഥോറിറ്റി ഫൊര് ഐഡന്റിറ്റി ആന്റ് സിറ്റിസണ്ഷിപ്പ്, ഷാര്ജയിലെ സെന്റര് ഓഫ് ജനറല് പെന്ഷന് ആന്റ് സോഷ്യല് സെക്യൂരിറ്റി അഥോറിറ്റി, അബുദബിയിലെ ബനിയാസിലുള്ള സോഷ്യല് അഫൈയേഴ്സ് സെന്റര്, ഫുജൈറയിലെ തവ്തീന് സെന്റര് എന്നീ ഓഫീസുകളാണ്.ജനങ്ങള്ക്ക് നല്കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോശം പ്രകടനം കാഴ്ച വെച്ച ജീവനക്കാരെ നീക്കം ചെയ്യാനും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്
യുഎഇയിലെ ഏറ്റവും മികച്ച നിലയില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരുകള് വെളിപ്പെടുത്തി
https://timeskerala.com/archives/92847
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് യുഎഇയിലെ ഏറ്റവും മെച്ചപ്പെട്ട സേവനം നല്കുന്ന സ്ഥാപനങ്ങളുടേയും മോശം പ്രകടനം കാഴ്ച വെച്ച സ്ഥാപനങ്ങളുടേയും പേരുകള് വെളിപ്പെടുത്തി.ഏറ്റവും മികച്ച നിലവാരം പുലര്ത്തുന്ന 5 സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് 2 മാസത്തെ വേതനം സമ്മാനമായി നല്കും.അഭ്യന്തര മന്ത്രാലയത്തിന്റെ അജ്മാനിലെ ട്രാഫിക് ആന്റ് ലൈസന്സിംഗ് വിഭാഗം, ഫുജൈറ ഫെഡറല് അഥോറിറ്റി ഫൊര് ഐഡന്റിറ്റി ആന്റ് സിറ്റിസണ്ഷിപ്പ്, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അജ്മാന് കാര്യാലയം, , ഷാര്ജയിലെ വാസിത് പോലീസ് സ്റ്റേഷന്, റാസല് ഖൈമയിലെ ശൈഖ് സായിദ് ഹൗസിംഗ് പ്രോഗ്രാം ഓഫീസ് എന്നീ 5 ഓഫീസുകളാണ് യുഎഇയിലെ ഏറ്റവും മികച്ച നിലവാരും പുലർത്തുന്ന സ്ഥാപനങ്ങളായി തിരഞ്ഞെടുത്തത്.യുഎഇയിലെ ഏറ്റവും മോശപ്പെട്ട സര്ക്കാര് സ്ഥാപനങ്ങള് ഷാര്ജയിലെ അല് ഖാനിലുള്ള എമിറേറ്റ്സ് പോസ്റ്റ് ഓഫീസ്, ദുബയ് മുഹൈസിനയിലുള്ള പ്രിവന്ന്റീവ് മെഡിസിന് സെന്റര്-ഫെഡറല് അഥോറിറ്റി ഫൊര് ഐഡന്റിറ്റി ആന്റ് സിറ്റിസണ്ഷിപ്പ്, ഷാര്ജയിലെ സെന്റര് ഓഫ് ജനറല് പെന്ഷന് ആന്റ് സോഷ്യല് സെക്യൂരിറ്റി അഥോറിറ്റി, അബുദബിയിലെ ബനിയാസിലുള്ള സോഷ്യല് അഫൈയേഴ്സ് സെന്റര്, ഫുജൈറയിലെ തവ്തീന് സെന്റര് എന്നീ ഓഫീസുകളാണ്.ജനങ്ങള്ക്ക് നല്കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോശം പ്രകടനം കാഴ്ച വെച്ച ജീവനക്കാരെ നീക്കം ചെയ്യാനും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട് ### Headline : യുഎഇയിലെ ഏറ്റവും മികച്ച നിലയില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരുകള് വെളിപ്പെടുത്തി
562
ന്യൂ ഡ ൽ ഹി: ശ ബ രി മ ല യി ൽ ആ ചാ രം സം ര ക്ഷി ക്ക പ്പെ ട ണം എ ന്നാ വ ശ്യ പ്പെ ടു ന്ന എ ൻ. കെ.പ്രേ മ ച ന്ദ്ര ൻ എം പി യു ടെ സ്വ കാ ര്യ ബി ൽ ലോ ക്സ ഭ യി ൽ ഇ ന്ന ലെ അ വ ത രി പ്പി ച്ചു.ഉ ച്ച ക ഴി ഞ്ഞു 3.40ന് സ ഭ ചേ ർ ന്ന പ്പോ ഴാ ണ് സ്വ കാ ര്യ ബി ല്ലു ക ളി ൽ ഒ ന്നാ മ താ യി, പ്രേ മ ച ന്ദ്ര ന്റെ ശ ബ രി മ ല യി ൽ സു പ്രീംകോ ട തി വി ധി ക്ക് മു ൻ പു ള്ള സ്ഥി തി തു ട ര ണ മെ ന്നാ വ ശ്യ പ്പെ ടു ന്ന ശ ബ രി മ ല ശ്രീ ധ ർ മ്മ ശാ സ്താ ടെ ന്പി ൾ (സ്പെ ഷ ൽ പ്രൊ വി ഷ ൻ സ്) ബി ൽ 2009 അ വ ത രി പ്പി ച്ച ത്.ആ സ മ യം, സ്പീ ക്ക റു ടെ ചു മ ത ല യി ൽ ഇ രു ന്ന ബി ജെ പി എം പി മീ നാ ക്ഷി ലേ ഖി ബി ല്ലി നെ ക്കു റി ച്ച് ചു രു ക്ക ത്തി ൽ സം സാ രി ക്കാ നോ ശ ബ രി മ ല വി ഷ യ ത്തെ ക്കു റി ച്ച് ഒ ര ക്ഷ രം മി ണ്ടാ നോ പ്രേ മ ച ന്ദ്ര നെ അ നു വ ദി ച്ചി ല്ല.സാ ങ്കേ തി ക ത ട സ വാ ദ ങ്ങ ൾ ഉ ന്ന യി ച്ച് ബി ജെ പി ബി ല്ലി നെ രാ ഷ്ട്രീ യ മാ യി എ തി ർ ക്കു ക യാ ണെ ന്ന് പ്രേ മ ച ന്ദ്ര ൻ ആ രോ പി ച്ചു.സ്വകാര്യബിൽ പൂർണമല്ലെന്ന് അവർ അഭിപ്രായപ്പെട്ടു.അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് നിയമനിർമാണം നടത്തണം.മതാചാരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.മാധ്യമവാർത്തകളിൽ ഇടംനേടുകയാണ് സ്വകാര്യബില്ലുകളുടെ ലക്ഷ്യം.ഈ വിഷയത്തിൽ സമഗ്രമായ ബില്ലാണ് വേണ്ടത്.വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.'ജയ് അയ്യപ്പ' എന്നുവിളിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.എന്നാൽ, ഈ വിഷയത്തിൽ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിക്കുമ്പോൾ അധ്യക്ഷക്കസേരയിൽ സഭ നിയന്ത്രിച്ചത് മീനാക്ഷി ലേഖിയായിരുന്നു എന്നത് കൗതുകമായി.എ ന്നാ ൽ, പ്രേ മ ച ന്ദ്ര ന്റെ സ്വ കാ ര്യബി ൽ ലോ ക്സ ഭ യി ൽ അ വ ത രി പ്പി ക്കു ന്ന തി ന് മു ൻ പേ ത ന്നെ ശ ബ രി മ ല യി ലെ ആ ചാ ര സം ര ക്ഷ ണ ത്തി ന് നി യ മ നി ർ മാ ണം വേ ണ മെ ന്ന് ആ വ ശ്യ പ്പെ ട്ട് ശൂ ന്യ വേ ള യി ൽ സം സാ രി ച്ച മീ നാ ക്ഷി ലേ ഖി ബി ല്ലി നെ എ തി ർ ത്തു സം സാ രി ച്ചു
ശബരിമലയെക്കുറിച്ചു പറയാൻ അനുവദിച്ചില്ലന്ന് എ ൻ. കെ. പ്രേ മ ച ന്ദ്ര ൻ
https://timeskerala.com/archives/52536
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂ ഡ ൽ ഹി: ശ ബ രി മ ല യി ൽ ആ ചാ രം സം ര ക്ഷി ക്ക പ്പെ ട ണം എ ന്നാ വ ശ്യ പ്പെ ടു ന്ന എ ൻ. കെ.പ്രേ മ ച ന്ദ്ര ൻ എം പി യു ടെ സ്വ കാ ര്യ ബി ൽ ലോ ക്സ ഭ യി ൽ ഇ ന്ന ലെ അ വ ത രി പ്പി ച്ചു.ഉ ച്ച ക ഴി ഞ്ഞു 3.40ന് സ ഭ ചേ ർ ന്ന പ്പോ ഴാ ണ് സ്വ കാ ര്യ ബി ല്ലു ക ളി ൽ ഒ ന്നാ മ താ യി, പ്രേ മ ച ന്ദ്ര ന്റെ ശ ബ രി മ ല യി ൽ സു പ്രീംകോ ട തി വി ധി ക്ക് മു ൻ പു ള്ള സ്ഥി തി തു ട ര ണ മെ ന്നാ വ ശ്യ പ്പെ ടു ന്ന ശ ബ രി മ ല ശ്രീ ധ ർ മ്മ ശാ സ്താ ടെ ന്പി ൾ (സ്പെ ഷ ൽ പ്രൊ വി ഷ ൻ സ്) ബി ൽ 2009 അ വ ത രി പ്പി ച്ച ത്.ആ സ മ യം, സ്പീ ക്ക റു ടെ ചു മ ത ല യി ൽ ഇ രു ന്ന ബി ജെ പി എം പി മീ നാ ക്ഷി ലേ ഖി ബി ല്ലി നെ ക്കു റി ച്ച് ചു രു ക്ക ത്തി ൽ സം സാ രി ക്കാ നോ ശ ബ രി മ ല വി ഷ യ ത്തെ ക്കു റി ച്ച് ഒ ര ക്ഷ രം മി ണ്ടാ നോ പ്രേ മ ച ന്ദ്ര നെ അ നു വ ദി ച്ചി ല്ല.സാ ങ്കേ തി ക ത ട സ വാ ദ ങ്ങ ൾ ഉ ന്ന യി ച്ച് ബി ജെ പി ബി ല്ലി നെ രാ ഷ്ട്രീ യ മാ യി എ തി ർ ക്കു ക യാ ണെ ന്ന് പ്രേ മ ച ന്ദ്ര ൻ ആ രോ പി ച്ചു.സ്വകാര്യബിൽ പൂർണമല്ലെന്ന് അവർ അഭിപ്രായപ്പെട്ടു.അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് നിയമനിർമാണം നടത്തണം.മതാചാരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.മാധ്യമവാർത്തകളിൽ ഇടംനേടുകയാണ് സ്വകാര്യബില്ലുകളുടെ ലക്ഷ്യം.ഈ വിഷയത്തിൽ സമഗ്രമായ ബില്ലാണ് വേണ്ടത്.വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.'ജയ് അയ്യപ്പ' എന്നുവിളിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.എന്നാൽ, ഈ വിഷയത്തിൽ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിക്കുമ്പോൾ അധ്യക്ഷക്കസേരയിൽ സഭ നിയന്ത്രിച്ചത് മീനാക്ഷി ലേഖിയായിരുന്നു എന്നത് കൗതുകമായി.എ ന്നാ ൽ, പ്രേ മ ച ന്ദ്ര ന്റെ സ്വ കാ ര്യബി ൽ ലോ ക്സ ഭ യി ൽ അ വ ത രി പ്പി ക്കു ന്ന തി ന് മു ൻ പേ ത ന്നെ ശ ബ രി മ ല യി ലെ ആ ചാ ര സം ര ക്ഷ ണ ത്തി ന് നി യ മ നി ർ മാ ണം വേ ണ മെ ന്ന് ആ വ ശ്യ പ്പെ ട്ട് ശൂ ന്യ വേ ള യി ൽ സം സാ രി ച്ച മീ നാ ക്ഷി ലേ ഖി ബി ല്ലി നെ എ തി ർ ത്തു സം സാ രി ച്ചു ### Headline : ശബരിമലയെക്കുറിച്ചു പറയാൻ അനുവദിച്ചില്ലന്ന് എ ൻ. കെ. പ്രേ മ ച ന്ദ്ര ൻ
563
കൊല്ലം: റോഡുകളിൽ വാഹനങ്ങള് തടഞ്ഞുള്ള പരിശോധന ഇനി ഉണ്ടാവില്ല.'സ്മാര്ട്ട് ക്യാമറകള്' എല്ലാ ജില്ലകളിലും വരുന്നു.സംസ്ഥാനത്തെ പൂര്ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങളില് ഉടനെ പ്രതികളെ കണ്ടുപിടിക്കാനുമായി പൂര്ണമായും നിര്മിത ബുദ്ധിയില് പ്രവൃത്തിക്കുന്ന 1400 ക്യാമറകൾ സ്ഥാപിക്കുന്നു.153 കോടിയുടെ പദ്ധതി 'സേഫ് കേരള'യാണ് തയ്യാറാക്കിയിരിക്കുന്നത്.കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ കെല്ട്രോണ് ആണ് പദ്ധതി നടപ്പാക്കുക.വരുംദിവസങ്ങളില് സര്ക്കാര് അനുമതി നല്കുന്ന പദ്ധതി നടപ്പായാല് കേരളം 95 ശതമാനം അപകടരഹിതമാകുമെന്ന് സേഫ് കേരള നോഡല് ഓഫീസര് ഷിബു കെ.ഇട്ടി പറഞ്ഞു.100 വയര്ലെസ് ക്യാമറകള് ജില്ലകള്തോറും സ്ഥാപിക്കും.ജില്ലകളിലെ കണ്ട്രോള് റൂമുകള് ഒരു കേന്ദ്രീകൃത കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കും.നിര്മിത ബുദ്ധിയില് അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വെഹിക്കിള് മാനേജ്മെന്റ് സംവിധാനത്തില് ഇത് പ്രവര്ത്തിക്കും.4-ജി നെറ്റ് വർക്കിലുള്ള പ്രവര്ത്തനത്തിലൂടെ വാഹനത്തിന്റെ വിവരങ്ങള് വേഗത്തില് ലഭ്യമാക്കും.24 മണിക്കൂറും റെക്കോഡിങ്ങുള്ള ക്യാമറയില് പ്രധാന നിരത്തുകളിലൂടെയുള്ള എല്ലാ വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കും.ക്യാമറയില്ലാത്ത ഇടറോഡുകളില് നാലുവശത്തും ക്യാമറകള് സ്ഥാപിച്ച് വാഹനങ്ങളിലൂടെ സമാന്തര റെക്കോഡിങ് നടത്തും.വാഹനത്തിന്റെ അതിവേഗം, ചുവപ്പ് ലൈറ്റ് മറികടക്കല്, കൂടുതല് യാത്രക്കാര്, വണ്ടിനമ്പര്, സീറ്റ് ബെല്റ്റ്, ഹെല്മെറ്റ്, സീബ്രാലൈന് ലംഘനം, ആംബുലന്സിന്റെ വഴി തടസ്സപ്പെടുത്തല്, അമിതമായ ഹോണ് തുടങ്ങിയവ.വാഹനങ്ങള് അപകടത്തില്പ്പെട്ടാല് വേഗം സഹായത്തിന് ആളെ എത്തിക്കാനും സഹായകരം.നിയമം ലംഘിക്കുന്നവരെ കരമ്പട്ടികയില്പ്പെടുത്തും.തുടര്നടപടിക്കായി സേഫ് കേരള, ആര്.ടി.ഒ., ജോയന്റ് ആര്.ടി.ഒ., പോലീസ് സ്റ്റേഷന് എന്നിവയിലൊരിടത്ത് ഹാജരാകണം.കര്ണാടക ഉപതിരഞ്ഞെടുപ്പ്: എക്സിറ്റ് പോള് പ്രവചനങ്ങളെല്ലാം ബിജെപിക്ക് അനുകൂലം
വാഹനങ്ങള് തടഞ്ഞുള്ള പരിശോധന അവസാനിക്കുന്നു; ഇനി എല്ലാം ക്യാമറ കണ്ടെത്തും
https://www.malayalamexpress.in/archives/956685/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ലം: റോഡുകളിൽ വാഹനങ്ങള് തടഞ്ഞുള്ള പരിശോധന ഇനി ഉണ്ടാവില്ല.'സ്മാര്ട്ട് ക്യാമറകള്' എല്ലാ ജില്ലകളിലും വരുന്നു.സംസ്ഥാനത്തെ പൂര്ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങളില് ഉടനെ പ്രതികളെ കണ്ടുപിടിക്കാനുമായി പൂര്ണമായും നിര്മിത ബുദ്ധിയില് പ്രവൃത്തിക്കുന്ന 1400 ക്യാമറകൾ സ്ഥാപിക്കുന്നു.153 കോടിയുടെ പദ്ധതി 'സേഫ് കേരള'യാണ് തയ്യാറാക്കിയിരിക്കുന്നത്.കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ കെല്ട്രോണ് ആണ് പദ്ധതി നടപ്പാക്കുക.വരുംദിവസങ്ങളില് സര്ക്കാര് അനുമതി നല്കുന്ന പദ്ധതി നടപ്പായാല് കേരളം 95 ശതമാനം അപകടരഹിതമാകുമെന്ന് സേഫ് കേരള നോഡല് ഓഫീസര് ഷിബു കെ.ഇട്ടി പറഞ്ഞു.100 വയര്ലെസ് ക്യാമറകള് ജില്ലകള്തോറും സ്ഥാപിക്കും.ജില്ലകളിലെ കണ്ട്രോള് റൂമുകള് ഒരു കേന്ദ്രീകൃത കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കും.നിര്മിത ബുദ്ധിയില് അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വെഹിക്കിള് മാനേജ്മെന്റ് സംവിധാനത്തില് ഇത് പ്രവര്ത്തിക്കും.4-ജി നെറ്റ് വർക്കിലുള്ള പ്രവര്ത്തനത്തിലൂടെ വാഹനത്തിന്റെ വിവരങ്ങള് വേഗത്തില് ലഭ്യമാക്കും.24 മണിക്കൂറും റെക്കോഡിങ്ങുള്ള ക്യാമറയില് പ്രധാന നിരത്തുകളിലൂടെയുള്ള എല്ലാ വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കും.ക്യാമറയില്ലാത്ത ഇടറോഡുകളില് നാലുവശത്തും ക്യാമറകള് സ്ഥാപിച്ച് വാഹനങ്ങളിലൂടെ സമാന്തര റെക്കോഡിങ് നടത്തും.വാഹനത്തിന്റെ അതിവേഗം, ചുവപ്പ് ലൈറ്റ് മറികടക്കല്, കൂടുതല് യാത്രക്കാര്, വണ്ടിനമ്പര്, സീറ്റ് ബെല്റ്റ്, ഹെല്മെറ്റ്, സീബ്രാലൈന് ലംഘനം, ആംബുലന്സിന്റെ വഴി തടസ്സപ്പെടുത്തല്, അമിതമായ ഹോണ് തുടങ്ങിയവ.വാഹനങ്ങള് അപകടത്തില്പ്പെട്ടാല് വേഗം സഹായത്തിന് ആളെ എത്തിക്കാനും സഹായകരം.നിയമം ലംഘിക്കുന്നവരെ കരമ്പട്ടികയില്പ്പെടുത്തും.തുടര്നടപടിക്കായി സേഫ് കേരള, ആര്.ടി.ഒ., ജോയന്റ് ആര്.ടി.ഒ., പോലീസ് സ്റ്റേഷന് എന്നിവയിലൊരിടത്ത് ഹാജരാകണം.കര്ണാടക ഉപതിരഞ്ഞെടുപ്പ്: എക്സിറ്റ് പോള് പ്രവചനങ്ങളെല്ലാം ബിജെപിക്ക് അനുകൂലം ### Headline : വാഹനങ്ങള് തടഞ്ഞുള്ള പരിശോധന അവസാനിക്കുന്നു; ഇനി എല്ലാം ക്യാമറ കണ്ടെത്തും
564
പനമരം: സംസ്ഥാനത്ത് പ്ളാസ്റ്റിക്ക് കലര്ന്ന അരി വില്ക്കുന്നില്ലെന്ന് ഭക്ഷ്യ സിവില് സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.പ്ളാസ്റ്റിക്ക് അരി വില്ക്കുന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വയനാട് പനമരത്ത് പറഞ്ഞു.പനമരത്ത് സപ്ലൈക്കോ സൂപ്പര്മാര്ക്കറ്റിന്റെ ഉദ്ഘാടനം നിര്വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.ചില പ്രമുഖ ബ്രാന്ഡുകളില് പ്ളാസ്റ്റിക്ക് അരി കലര്ത്തി വില്ക്കുന്നുവെന്ന് ആക്ഷേപം ഉയര്ന്നിരുന്നു.എന്നാല് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് നൂറുകണക്കിന് അരി സാമ്പിളുകള് സര്ക്കാര് ശേഖരിച്ചു.ഇവയില് ഒന്നും തന്നെ പ്ളാസ്റ്റിക്ക് അരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി.മൂന്ന് സര്ക്കാര് ലാബുകളിലായാണ് പരിശോധന നടത്തിയത്.കൂടുതല് സാമ്പിളുകള് ശേഖരിച്ച് സംസ്ഥാനത്തിന് പുറത്തേയ്ക്ക് അയച്ച് പരിശോധിയ്ക്കാനും തീരുമാനം എടുത്തിട്ടുണ്ട്.നിലവില് ഇതുവരേയും പ്ളാസ്റ്റിക്ക് അരിയുടെ സാന്നിധ്യം സംസ്ഥാനത്ത് ഇല്ല.വിദഗ്ദ പരിശോധനയില് മായം കലര്ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല് കര്ശന നടപടിയെടുക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.പ്ളാസ്റ്റിക്ക് കലര്ന്ന അരി വിപണിയിലെത്തുന്നു എന്ന വാര്ത്ത വസ്തുത വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും മുന്പ് പറഞ്ഞിരുന്നു.അരി ഉള്പ്പടെയുള്ള ഭക്ഷ്യവസ്തുക്കളില് നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിഎസ് ശിവകുമാര് ഇക്കാര്യം പറഞ്ഞത്
സംസ്ഥാനത്ത് പ്ളാസ്റ്റിക്ക് അരി വില്ക്കുന്നെന്ന വാര്ത്ത വ്യാജമെന്ന് അധികൃതര്
https://malayalam.oneindia.com/news/kerala/no-evidence-for-plastic-rice-sale-in-kerala-anoop-jacob-132039.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പനമരം: സംസ്ഥാനത്ത് പ്ളാസ്റ്റിക്ക് കലര്ന്ന അരി വില്ക്കുന്നില്ലെന്ന് ഭക്ഷ്യ സിവില് സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.പ്ളാസ്റ്റിക്ക് അരി വില്ക്കുന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വയനാട് പനമരത്ത് പറഞ്ഞു.പനമരത്ത് സപ്ലൈക്കോ സൂപ്പര്മാര്ക്കറ്റിന്റെ ഉദ്ഘാടനം നിര്വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.ചില പ്രമുഖ ബ്രാന്ഡുകളില് പ്ളാസ്റ്റിക്ക് അരി കലര്ത്തി വില്ക്കുന്നുവെന്ന് ആക്ഷേപം ഉയര്ന്നിരുന്നു.എന്നാല് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് നൂറുകണക്കിന് അരി സാമ്പിളുകള് സര്ക്കാര് ശേഖരിച്ചു.ഇവയില് ഒന്നും തന്നെ പ്ളാസ്റ്റിക്ക് അരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി.മൂന്ന് സര്ക്കാര് ലാബുകളിലായാണ് പരിശോധന നടത്തിയത്.കൂടുതല് സാമ്പിളുകള് ശേഖരിച്ച് സംസ്ഥാനത്തിന് പുറത്തേയ്ക്ക് അയച്ച് പരിശോധിയ്ക്കാനും തീരുമാനം എടുത്തിട്ടുണ്ട്.നിലവില് ഇതുവരേയും പ്ളാസ്റ്റിക്ക് അരിയുടെ സാന്നിധ്യം സംസ്ഥാനത്ത് ഇല്ല.വിദഗ്ദ പരിശോധനയില് മായം കലര്ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല് കര്ശന നടപടിയെടുക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.പ്ളാസ്റ്റിക്ക് കലര്ന്ന അരി വിപണിയിലെത്തുന്നു എന്ന വാര്ത്ത വസ്തുത വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും മുന്പ് പറഞ്ഞിരുന്നു.അരി ഉള്പ്പടെയുള്ള ഭക്ഷ്യവസ്തുക്കളില് നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിഎസ് ശിവകുമാര് ഇക്കാര്യം പറഞ്ഞത് ### Headline : സംസ്ഥാനത്ത് പ്ളാസ്റ്റിക്ക് അരി വില്ക്കുന്നെന്ന വാര്ത്ത വ്യാജമെന്ന് അധികൃതര്
565
വടകര: ദുരൂഹ സാഹചര്യത്തിൽ കാണാതായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ,ജീവനക്കാരി എന്നിവരിൽ നിന്നും കള്ളനോട്ടുകളും,വ്യാജ ലോട്ടറി ടിക്കറ്റുകളും,പോലീസ്,മാധ്യമ സ്ഥാപനത്തിന്റെയും തിരിച്ചറിയൽ കാർഡുകളും പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ ലഭിയ്ക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ വെളിവാകുമെന്ന് കോഴിക്കോട് റൂറൽ എസ്.പി.എം.കെ.പുഷ്ക്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കൂടുതൽ ചോദ്യം ചെയ്യാനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കയാണ്.ലക്ഷങ്ങള് ചിലവഴിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല; ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായ യുവാവ് മരിച്ചു കള്ള നോട്ട് കേസിൽ പിടിയിലായ വൈക്കിലശ്ശേരിയിലെ മുഹമ്മദ് അംജാദ് അജു വർഗീസ് എന്ന വ്യാജ പേരിലും മീഡിയ വൺ ചാനലിന്റെയും,അജ്മൽ.പി.കെ എന്ന പേരിൽ കേരള പോലീസ് ക്രൈം സ്ക്വാഡ് എന്ന പേരിലും,ഒഞ്ചിയത്തെ മനയ്ക്കൽ പ്രവീണ സംഗീത മേനോൻ എന്ന പേരിലും മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടർ എന്ന പേരിലും,വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി രാത്രി സമയങ്ങളിൽ പിടിക്കപ്പെടാതിരിക്കാൻ ഇവ ഉപയോഗപ്പെടുത്തിയതായി എസ്.പി.പറഞ്ഞു.എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയുള്ള ആസൂത്രിത നീക്കമാണ് നടത്തിയത്.ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ബംഗളുരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ കേന്ദ്രം തിരിച്ചറിഞ്ഞതോടെയാണ് പിടികൂടാൻ കഴിഞ്ഞത്.തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് പ്രിൻറർ,രണ്ട് സ്കാനർ,ലാപ്ടോപ്പ്,കട്ടിങ് മെഷീൻ,ടാബ്,പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന പേപ്പർ,100 രൂപയുടെ 156 കള്ള നോട്ടുകളും,50 രൂപ, 20 രൂപ,എന്നിവയുടെ വ്യാജ നോട്ടുകളുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്.മൂന്ന് മാസം മുൻപാണ് കോഴിക്കോട് ജയിൽ റോഡിൽ സാംസൺ കമ്പനിയുടെ സെയിൽസ് മാനേജരാണെന്ന് പരിചയപ്പെടുത്തി വീട് വാടകയ്ക്കെടുത്തത്.കേസിന്റെ തുടരന്വേഷണം വടകര സി.ഐ.ടി.മധുസൂദനൻ നായർക്കാണ്.ആവശ്യമാണെങ്കിൽ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കേസ് കൈമാറുമെന്നും എസ്.പി.പറഞ്ഞു.വാർത്ത സമ്മേളനത്തിൽ ഡി.വൈ.എസ്.പി.ടി.പി.പ്രേമരാജൻ,എടച്ചേരി എസ്.ഐ.കെ.പ്രദീപ്കുമാർ,അഡീഷണൽ എസ്.ഐ.കെ.സുധാകരൻ,ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.സി.എച്ച്.ഗംഗാധരൻ,സീനിയർ സി.പി.ഒ.കെ.പി.രാജീവൻ,സിവിൽ പോലീസ് ഓഫീസർമാരായ ഷാജി,പ്രദീപൻ,യൂസഫ് എന്നിവർ പങ്കെടുത്തു
മൊബൈൽ കടയുടമയിൽ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവം-അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറാൻ സാധ്യത
https://malayalam.oneindia.com/news/kerala/fake-notes-from-mobile-shop-owner-case-handed-over-to-national-investigation-agency-188800.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വടകര: ദുരൂഹ സാഹചര്യത്തിൽ കാണാതായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ,ജീവനക്കാരി എന്നിവരിൽ നിന്നും കള്ളനോട്ടുകളും,വ്യാജ ലോട്ടറി ടിക്കറ്റുകളും,പോലീസ്,മാധ്യമ സ്ഥാപനത്തിന്റെയും തിരിച്ചറിയൽ കാർഡുകളും പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ ലഭിയ്ക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ വെളിവാകുമെന്ന് കോഴിക്കോട് റൂറൽ എസ്.പി.എം.കെ.പുഷ്ക്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കൂടുതൽ ചോദ്യം ചെയ്യാനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കയാണ്.ലക്ഷങ്ങള് ചിലവഴിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല; ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലായ യുവാവ് മരിച്ചു കള്ള നോട്ട് കേസിൽ പിടിയിലായ വൈക്കിലശ്ശേരിയിലെ മുഹമ്മദ് അംജാദ് അജു വർഗീസ് എന്ന വ്യാജ പേരിലും മീഡിയ വൺ ചാനലിന്റെയും,അജ്മൽ.പി.കെ എന്ന പേരിൽ കേരള പോലീസ് ക്രൈം സ്ക്വാഡ് എന്ന പേരിലും,ഒഞ്ചിയത്തെ മനയ്ക്കൽ പ്രവീണ സംഗീത മേനോൻ എന്ന പേരിലും മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടർ എന്ന പേരിലും,വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി രാത്രി സമയങ്ങളിൽ പിടിക്കപ്പെടാതിരിക്കാൻ ഇവ ഉപയോഗപ്പെടുത്തിയതായി എസ്.പി.പറഞ്ഞു.എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയുള്ള ആസൂത്രിത നീക്കമാണ് നടത്തിയത്.ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ബംഗളുരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ കേന്ദ്രം തിരിച്ചറിഞ്ഞതോടെയാണ് പിടികൂടാൻ കഴിഞ്ഞത്.തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് പ്രിൻറർ,രണ്ട് സ്കാനർ,ലാപ്ടോപ്പ്,കട്ടിങ് മെഷീൻ,ടാബ്,പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന പേപ്പർ,100 രൂപയുടെ 156 കള്ള നോട്ടുകളും,50 രൂപ, 20 രൂപ,എന്നിവയുടെ വ്യാജ നോട്ടുകളുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്.മൂന്ന് മാസം മുൻപാണ് കോഴിക്കോട് ജയിൽ റോഡിൽ സാംസൺ കമ്പനിയുടെ സെയിൽസ് മാനേജരാണെന്ന് പരിചയപ്പെടുത്തി വീട് വാടകയ്ക്കെടുത്തത്.കേസിന്റെ തുടരന്വേഷണം വടകര സി.ഐ.ടി.മധുസൂദനൻ നായർക്കാണ്.ആവശ്യമാണെങ്കിൽ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കേസ് കൈമാറുമെന്നും എസ്.പി.പറഞ്ഞു.വാർത്ത സമ്മേളനത്തിൽ ഡി.വൈ.എസ്.പി.ടി.പി.പ്രേമരാജൻ,എടച്ചേരി എസ്.ഐ.കെ.പ്രദീപ്കുമാർ,അഡീഷണൽ എസ്.ഐ.കെ.സുധാകരൻ,ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.സി.എച്ച്.ഗംഗാധരൻ,സീനിയർ സി.പി.ഒ.കെ.പി.രാജീവൻ,സിവിൽ പോലീസ് ഓഫീസർമാരായ ഷാജി,പ്രദീപൻ,യൂസഫ് എന്നിവർ പങ്കെടുത്തു ### Headline : മൊബൈൽ കടയുടമയിൽ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവം-അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറാൻ സാധ്യത
566
തിരുവനന്തപുരം: പൗരത്വ നിയത്തിനെതിരെ സാധ്യമായ നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത.എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണം എന്നാണ് കത്തിൽ പറയുന്നത്.ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചാണ് കടുത്ത ആശങ്ക ഉയർന്നിട്ടുള്ളത്.ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തിവെച്ചു.പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31 ന് പാസാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.പി. ചി ദം ബ ര ത്തെ എ ന് ഫോ ഴ്സ്മെ ന്റ് ഡ യ റ ക്ട്രേ റ്റ് വീ ണ്ടും ചോ ദ്യം ചെ യ്തു
നമുക്ക് ഒരുമിച്ച് നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാം'; പൗരത്വ നിയത്തിനെതിരെ സാധ്യമായ നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാർക്ക് പിണറായി വിജയന്റെ കത്ത്
https://timeskerala.com/archives/172441
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പൗരത്വ നിയത്തിനെതിരെ സാധ്യമായ നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത.എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണം എന്നാണ് കത്തിൽ പറയുന്നത്.ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചാണ് കടുത്ത ആശങ്ക ഉയർന്നിട്ടുള്ളത്.ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തിവെച്ചു.പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31 ന് പാസാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.പി. ചി ദം ബ ര ത്തെ എ ന് ഫോ ഴ്സ്മെ ന്റ് ഡ യ റ ക്ട്രേ റ്റ് വീ ണ്ടും ചോ ദ്യം ചെ യ്തു ### Headline : നമുക്ക് ഒരുമിച്ച് നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാം'; പൗരത്വ നിയത്തിനെതിരെ സാധ്യമായ നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാർക്ക് പിണറായി വിജയന്റെ കത്ത്
567
കുത്താട്ടുകുളം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച മൂവാറ്റുപുഴ ഏറ്റുമാനുർ എംസി റോഡ് തകർച്ചയുടെ വക്കിൽ.പലയിടങ്ങളിലും റോഡുകൾ വിണ്ടുകീറുകയാണ്.ചിലയിടങ്ങളിൽ ടാറിംഗ് ഇരുന്നു പോവുകയുമാണ്.ആചാരലംഘനമുണ്ടായെങ്കില് തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം....മറുപടിയുമായി സുരേന്ദ്രന് നവീകരണം പൂർത്തീകരിച്ച് ഒരു വർഷം തികയുന്നതിന് മുമ്പേ ഗ്യാരന്റി റോഡ് തകർന്നത് സംബന്ധിച്ച് ആർക്കും പരാതികളില്ലെന്നതാണ് ഏറെ കൗതകകരം ഏറ്റുമാനൂർ മുതൽ മുവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിൽ ഗുരുതരമായ തകരാറാണ് റോഡിന് സംഭവിച്ചിരിക്കുന്നത്.വിണ്ടുകീറിയ ഭാഗത്ത് ടാറിംഗ് മിശ്രിതം ഒഴിച്ച് ഫില്ല് ചെയ്യുന്ന് ജോലികൾ തകൃതിയായി നടക്കുന്നുണ്ട്.എന്താണ് സംഭവം എന്ന് അന്വേക്ഷിച്ചാൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ല.നവീകരിച്ച എം.സി.റോഡിന്റെ വിണ്ടു കീറിയ ഭാഗങ്ങൾ ടാറിംഗ് മിശ്രിതം ഒഴിച്ച് നന്നാക്കിയിരിക്കുന്നു റോഡിൽ സ്ഥാപിച്ചിരുന്ന റിഫ്ളെക്ടറുകളും മിക്കയിടങ്ങളിലും തകർന്നിട്ടുണ്ട്.ഇവ വാഹനങ്ങൾ പോകുമ്പോൾ ഊരി തെറിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.വാഹനങ്ങൾ വേഗതകുറയ്ക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന് മഞ്ഞ് റിഫ്ളെക്ടറുകൾ ഇതിനോടകം തന്നെ തകർന്നിട്ടുണ്ട്.കഴിഞ്ഞ് രണ്ട് മാസത്തിലേറെയായി നടക്കുന്ന് അറ്റ്കുറ്റപ്പണികൾ തുടരുകയാണ്.നന്നാക്കിയ ഭാഗങ്ങളിൽ വീണ്ടും തകരാർ സംഭിച്ചിട്ടുണ്ട്.റോഡിന്റെ പ്രതലം ഇരുന്നു താഴുന്നതും കുത്തിപ്പൊളിച്ച് വീണ്ടും പഴയ പ്രതലത്തിലേക്ക് സാധാരണ ടാറിംഗാണ് നടത്തുന്നത്.റോഡിന്റെ നിലവാരം സംബന്ധിച്ചും നിലനിൽപ്പു സംബന്ധിച്ചും നാട്ടുകാർ ആശങ്കയിലാണ്
എംസി റോഡിന് വിണ്ടു കീറൽ കോടികൾ മുടക്കിയ നവീകരണം പാളി
https://malayalam.oneindia.com/news/ernakulam/mc-road-issue-in-eranakulam-213200.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കുത്താട്ടുകുളം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച മൂവാറ്റുപുഴ ഏറ്റുമാനുർ എംസി റോഡ് തകർച്ചയുടെ വക്കിൽ.പലയിടങ്ങളിലും റോഡുകൾ വിണ്ടുകീറുകയാണ്.ചിലയിടങ്ങളിൽ ടാറിംഗ് ഇരുന്നു പോവുകയുമാണ്.ആചാരലംഘനമുണ്ടായെങ്കില് തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം....മറുപടിയുമായി സുരേന്ദ്രന് നവീകരണം പൂർത്തീകരിച്ച് ഒരു വർഷം തികയുന്നതിന് മുമ്പേ ഗ്യാരന്റി റോഡ് തകർന്നത് സംബന്ധിച്ച് ആർക്കും പരാതികളില്ലെന്നതാണ് ഏറെ കൗതകകരം ഏറ്റുമാനൂർ മുതൽ മുവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിൽ ഗുരുതരമായ തകരാറാണ് റോഡിന് സംഭവിച്ചിരിക്കുന്നത്.വിണ്ടുകീറിയ ഭാഗത്ത് ടാറിംഗ് മിശ്രിതം ഒഴിച്ച് ഫില്ല് ചെയ്യുന്ന് ജോലികൾ തകൃതിയായി നടക്കുന്നുണ്ട്.എന്താണ് സംഭവം എന്ന് അന്വേക്ഷിച്ചാൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ല.നവീകരിച്ച എം.സി.റോഡിന്റെ വിണ്ടു കീറിയ ഭാഗങ്ങൾ ടാറിംഗ് മിശ്രിതം ഒഴിച്ച് നന്നാക്കിയിരിക്കുന്നു റോഡിൽ സ്ഥാപിച്ചിരുന്ന റിഫ്ളെക്ടറുകളും മിക്കയിടങ്ങളിലും തകർന്നിട്ടുണ്ട്.ഇവ വാഹനങ്ങൾ പോകുമ്പോൾ ഊരി തെറിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.വാഹനങ്ങൾ വേഗതകുറയ്ക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന് മഞ്ഞ് റിഫ്ളെക്ടറുകൾ ഇതിനോടകം തന്നെ തകർന്നിട്ടുണ്ട്.കഴിഞ്ഞ് രണ്ട് മാസത്തിലേറെയായി നടക്കുന്ന് അറ്റ്കുറ്റപ്പണികൾ തുടരുകയാണ്.നന്നാക്കിയ ഭാഗങ്ങളിൽ വീണ്ടും തകരാർ സംഭിച്ചിട്ടുണ്ട്.റോഡിന്റെ പ്രതലം ഇരുന്നു താഴുന്നതും കുത്തിപ്പൊളിച്ച് വീണ്ടും പഴയ പ്രതലത്തിലേക്ക് സാധാരണ ടാറിംഗാണ് നടത്തുന്നത്.റോഡിന്റെ നിലവാരം സംബന്ധിച്ചും നിലനിൽപ്പു സംബന്ധിച്ചും നാട്ടുകാർ ആശങ്കയിലാണ് ### Headline : എംസി റോഡിന് വിണ്ടു കീറൽ കോടികൾ മുടക്കിയ നവീകരണം പാളി
568
കോട്ടയം: തനിക്കെതിരെ ലേഖനത്തിലൂടെ രൂക്ഷ വിമർശനമുന്നയിച്ച കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന് കെഎം മാണിയുടെ മറുപടി.വീക്ഷണം തങ്ങളെ ഉപദേശിക്കേണ്ട, കോൺഗ്രസിന് ഉപദേശിച്ചാൽ മതിയെന്നും, താൻ ആരെയും ചതിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് ചെയർമാർ കെഎം മാണി പാലായിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.മാണി കോൺഗ്രസിന് മാരണം!! കെഎം ജോർജിന്റെ മരണ കാരണം മാണി!! പുതിയ ആരോപണവുമായി കോൺഗ്രസ്!! അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവ് തട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.മുന്നണിയിൽ ഇല്ലാത്ത പാർട്ടി യുഡിഎഫിന് വോട്ടുചെയ്തില്ലെന്നതിൽ എന്തു ചതിയാണുള്ളതെന്നും മാണി ചോദിച്ചു.കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും പോകുന്നില്ല.കേരള കോൺഗ്രസിനു ശക്തിയുണ്ടെങ്കിൽ ഞങ്ങളുമായി കൂട്ടുകൂടാൻ ആളുവരും.കേരള കോൺഗ്രസ് ശക്തിയുള്ള പാർട്ടിയാണ്.സ്വന്തം കാലിൽ നിൽക്കുന്ന പാർട്ടിയാണ്.ചുമ്മാ തുമ്മിയാൽ തെറിച്ചുപോകുന്ന മൂക്കല്ല കേരള കോൺഗ്രസ്.കേരള രാഷ്ട്രീയത്തിൽ അസ്തിത്വമുള്ള രാഷ്ട്രീയകക്ഷിയാണ്.തിരഞ്ഞെടുപ്പു വരുമ്പോൾ തങ്ങൾക്കും കൂട്ടാളിയുണ്ടാകും.യുഡിഎഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം കേരള കോൺഗ്രസിനില്ല.തങ്ങളെ മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു.മാണി എന്ന മാരണം എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വീക്ഷണം രൂക്ഷ വിമർശനമുന്നയിച്ചത്.കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമായിരുന്നുവെന്നും, പാർട്ടി സ്ഥാപക നേതാവ് കെഎം ജോർജ് നെഞ്ചുപൊട്ടി മരിക്കാൻ കാരണക്കാരൻ കെഎം മാണിയാണെന്നുമെല്ലാമായിരുന്നു വീക്ഷണത്തിന്റെ ആരോപണം.എന്നാൽ വീക്ഷണത്തിന്റെ അഭിപ്രായമല്ല കോൺഗ്രസിനെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ വ്യക്തമാക്കിയിരുന്നു.മാണിക്കെതിരായുള്ള ലേഖനത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു
ചുട്ടമറുപടിയുമായി മാണി സാർ!വീക്ഷണം കോൺഗ്രസിനെ ഉപദേശിച്ചാൽ മതി, ഇത് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല
https://malayalam.oneindia.com/news/kerala/km-mani-response-about-veekshanam-daily-s-article-173392.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: തനിക്കെതിരെ ലേഖനത്തിലൂടെ രൂക്ഷ വിമർശനമുന്നയിച്ച കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന് കെഎം മാണിയുടെ മറുപടി.വീക്ഷണം തങ്ങളെ ഉപദേശിക്കേണ്ട, കോൺഗ്രസിന് ഉപദേശിച്ചാൽ മതിയെന്നും, താൻ ആരെയും ചതിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് ചെയർമാർ കെഎം മാണി പാലായിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.മാണി കോൺഗ്രസിന് മാരണം!! കെഎം ജോർജിന്റെ മരണ കാരണം മാണി!! പുതിയ ആരോപണവുമായി കോൺഗ്രസ്!! അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവ് തട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.മുന്നണിയിൽ ഇല്ലാത്ത പാർട്ടി യുഡിഎഫിന് വോട്ടുചെയ്തില്ലെന്നതിൽ എന്തു ചതിയാണുള്ളതെന്നും മാണി ചോദിച്ചു.കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും പോകുന്നില്ല.കേരള കോൺഗ്രസിനു ശക്തിയുണ്ടെങ്കിൽ ഞങ്ങളുമായി കൂട്ടുകൂടാൻ ആളുവരും.കേരള കോൺഗ്രസ് ശക്തിയുള്ള പാർട്ടിയാണ്.സ്വന്തം കാലിൽ നിൽക്കുന്ന പാർട്ടിയാണ്.ചുമ്മാ തുമ്മിയാൽ തെറിച്ചുപോകുന്ന മൂക്കല്ല കേരള കോൺഗ്രസ്.കേരള രാഷ്ട്രീയത്തിൽ അസ്തിത്വമുള്ള രാഷ്ട്രീയകക്ഷിയാണ്.തിരഞ്ഞെടുപ്പു വരുമ്പോൾ തങ്ങൾക്കും കൂട്ടാളിയുണ്ടാകും.യുഡിഎഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം കേരള കോൺഗ്രസിനില്ല.തങ്ങളെ മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു.മാണി എന്ന മാരണം എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വീക്ഷണം രൂക്ഷ വിമർശനമുന്നയിച്ചത്.കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമായിരുന്നുവെന്നും, പാർട്ടി സ്ഥാപക നേതാവ് കെഎം ജോർജ് നെഞ്ചുപൊട്ടി മരിക്കാൻ കാരണക്കാരൻ കെഎം മാണിയാണെന്നുമെല്ലാമായിരുന്നു വീക്ഷണത്തിന്റെ ആരോപണം.എന്നാൽ വീക്ഷണത്തിന്റെ അഭിപ്രായമല്ല കോൺഗ്രസിനെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ വ്യക്തമാക്കിയിരുന്നു.മാണിക്കെതിരായുള്ള ലേഖനത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു ### Headline : ചുട്ടമറുപടിയുമായി മാണി സാർ!വീക്ഷണം കോൺഗ്രസിനെ ഉപദേശിച്ചാൽ മതി, ഇത് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല
569
ന്യൂദല്ഹി: ഊബറിന്റെയും ഒലയുടെയും നിരക്കുവര്ധനയ്ക്കെതിരെ ആര്.എസ്.എസിന്റെ സാമ്പത്തിക സംഘടനയായ സ്വദേശി ജാഗരണ് മഞ്ച് (എസ്.ജെ.എം).തിരക്കുള്ള സമയങ്ങളില് യാത്രക്കാരില് നിന്ന് ഊബറും ഒലയും മൂന്നിരട്ടി നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും എസ്.ജെ.എം ആവശ്യപ്പെട്ടു.മോട്ടോര് വാഹന ഭേദഗതി നിയമപ്രകാരം നിരക്ക് സംബന്ധിച്ച് പുതിയ ചട്ടമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിതിന് ഗഡ്കരിക്ക് എസ്.ജെ.എം കത്തയച്ചു കഴിഞ്ഞു.ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് എസ്.ജെ.എം അഖിലേന്ത്യാ കോ-കണ്വീനര് അശ്വനി മഹാജന് പറഞ്ഞു.'2014-15 കാലഘട്ടത്തിലാണ് ഊബറും ഒലയും ഇന്ത്യയില് പ്രവര്ത്തനം ആരംഭിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറുമിനിറ്റ് ദൈര്ഘ്യമുള്ള മുംബൈയിലെ ഒരു യാത്രയ്ക്ക് രണ്ടായിരം രൂപയുടെ നിരക്ക് ഈടാക്കിയതായുള്ള സ്ക്രീന്ഷോട്ടുകള് ലഭിച്ചിട്ടുണ്ട്.ഇത് അന്യായമാണ്.'- കത്തില് പറയുന്നു.ആപ്പുകളുടെ അടിസ്ഥാനത്തില് രാജ്യത്തു പ്രവര്ത്തിക്കുന്ന ടാക്സി സേവനങ്ങളില് യാത്രക്കാര് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പബ്ലിക് സര്വേയും മഹാജന് കത്തില് സൂചിപ്പിച്ചിട്ടുണ്ട്.തിരക്കുള്ള സമയങ്ങളില് 25 ശതമാനത്തില് കൂടുതല് നിരക്കുവര്ധന പാടില്ലെന്നാണു ജനങ്ങള് ആവശ്യപ്പെടുന്നതെന്ന് സര്വേയില് കണ്ടെത്തിയതായി കത്തില് പറയുന്നു.യാത്രക്കാരന് യാത്ര റദ്ദാക്കിയാല് നിരക്കിന്റെ 20 ശതമാനം പിഴയായി ഈടാക്കുന്നതിനു മാത്രമേ അനുവദിക്കാവൂ എന്നും ആവശ്യമുണ്ട്.എ ടി എ മ്മി നു മു ന്നി ല് ക്യൂ നി ന്ന് ഇ നി പ ണം പി ന് വ ലി ക്കേ ണ്ട; പോ സ്റ്റ്മാ ന് ഇനി എ.ടി.എം മാൻ കൂടെയാകും
ഊബറിന്റെയും ഒലയുടെയും നിരക്ക് വര്ധനയ്ക്ക് എതിരെ സ്വദേശി ജാഗരണ് മഞ്ച്
https://www.malayalamexpress.in/archives/814264/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂദല്ഹി: ഊബറിന്റെയും ഒലയുടെയും നിരക്കുവര്ധനയ്ക്കെതിരെ ആര്.എസ്.എസിന്റെ സാമ്പത്തിക സംഘടനയായ സ്വദേശി ജാഗരണ് മഞ്ച് (എസ്.ജെ.എം).തിരക്കുള്ള സമയങ്ങളില് യാത്രക്കാരില് നിന്ന് ഊബറും ഒലയും മൂന്നിരട്ടി നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും എസ്.ജെ.എം ആവശ്യപ്പെട്ടു.മോട്ടോര് വാഹന ഭേദഗതി നിയമപ്രകാരം നിരക്ക് സംബന്ധിച്ച് പുതിയ ചട്ടമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിതിന് ഗഡ്കരിക്ക് എസ്.ജെ.എം കത്തയച്ചു കഴിഞ്ഞു.ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് എസ്.ജെ.എം അഖിലേന്ത്യാ കോ-കണ്വീനര് അശ്വനി മഹാജന് പറഞ്ഞു.'2014-15 കാലഘട്ടത്തിലാണ് ഊബറും ഒലയും ഇന്ത്യയില് പ്രവര്ത്തനം ആരംഭിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറുമിനിറ്റ് ദൈര്ഘ്യമുള്ള മുംബൈയിലെ ഒരു യാത്രയ്ക്ക് രണ്ടായിരം രൂപയുടെ നിരക്ക് ഈടാക്കിയതായുള്ള സ്ക്രീന്ഷോട്ടുകള് ലഭിച്ചിട്ടുണ്ട്.ഇത് അന്യായമാണ്.'- കത്തില് പറയുന്നു.ആപ്പുകളുടെ അടിസ്ഥാനത്തില് രാജ്യത്തു പ്രവര്ത്തിക്കുന്ന ടാക്സി സേവനങ്ങളില് യാത്രക്കാര് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പബ്ലിക് സര്വേയും മഹാജന് കത്തില് സൂചിപ്പിച്ചിട്ടുണ്ട്.തിരക്കുള്ള സമയങ്ങളില് 25 ശതമാനത്തില് കൂടുതല് നിരക്കുവര്ധന പാടില്ലെന്നാണു ജനങ്ങള് ആവശ്യപ്പെടുന്നതെന്ന് സര്വേയില് കണ്ടെത്തിയതായി കത്തില് പറയുന്നു.യാത്രക്കാരന് യാത്ര റദ്ദാക്കിയാല് നിരക്കിന്റെ 20 ശതമാനം പിഴയായി ഈടാക്കുന്നതിനു മാത്രമേ അനുവദിക്കാവൂ എന്നും ആവശ്യമുണ്ട്.എ ടി എ മ്മി നു മു ന്നി ല് ക്യൂ നി ന്ന് ഇ നി പ ണം പി ന് വ ലി ക്കേ ണ്ട; പോ സ്റ്റ്മാ ന് ഇനി എ.ടി.എം മാൻ കൂടെയാകും ### Headline : ഊബറിന്റെയും ഒലയുടെയും നിരക്ക് വര്ധനയ്ക്ക് എതിരെ സ്വദേശി ജാഗരണ് മഞ്ച്
570
തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം പെണ്കുട്ടി മുറിച്ചു എന്ന കേസില് ആര്എസ്എസ് ഇടപെടുന്നുവെന്ന് റിപ്പോര്ട്ട്.ആര്എസ്എസ് നേതൃത്വം നല്കുന്ന കേരള മാര്ഗദര്ശക് മണ്ഡല് സന്ന്യാസിമാരാണ് കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.വിഷയത്തില് ആര്എസ്എസിന്റെ താല്പ്പര്യം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കൈരളി ചാനല് വെബ്സൈറ്റ് റിപ്പോര്ട്ട് ചെയ്തു.രണ്ടാഴ്ച മുമ്പാണ് മാര്ഗദര്ശക് മണ്ഡല് ഭാരവാഹികളായ സ്വാമി ഗരുഡധ്വജാനന്ദ തീര്ഥപാദര്, സ്വാമി സത്യ സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, സ്വാമി അഭയാനന്ദ തീര്ഥപാദര് തുടങ്ങിയവര് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയത്.എന്നാല് കേസില് ഇപ്പോള് ശരിയായ രീതിയില് അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഇവരോട് പറഞ്ഞു.ഉന്നത പോലീസ് ഉദ്യോഗസ്ഥ ഒരുക്കിയെ തിരക്കഥയാണ് സ്വാമിയുടെ ലിംഗഛേദ സംഭവത്തിലേക്ക് നയിച്ചതെന്നു സ്വാമിമാര് ആരോപിച്ചു.ഈ ഉദ്യോഗസ്ഥക്ക് കീഴില് നടക്കുന്ന അന്വേഷണത്തില് സത്യം പുറത്തുവരില്ലെന്നും ഇവര് ചൂണ്ടിക്കാട്ടി.ഉന്നത പോലീസ് ഉദ്യോഗസ്ഥയായി സന്ന്യാസിമാര് ആരോപിക്കുന്നത് എഡിജിപി സന്ധ്യയെ ആണെന്ന് ചാനല് റിപ്പോര്ട്ടിലുണ്ട്.മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ഇവര് പ്രസ്ക്ലബ്ബില് വാര്ത്താ സമ്മേളനം നടത്തിയിരുന്നു.അവിടെ വിതരണം ചെയ്ത ലഘുലേഖയില് സന്ധ്യയുടെ പേര് പറയുന്നുണ്ടെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയ ഭൂമി ഇപ്പോള് സന്ധ്യയുടെ കൈയിലാണെന്നും ഇത് മോചിപ്പിക്കാനുള്ള ശ്രമങ്ങള്ക്ക് ചുക്കാന് പിടിച്ചതാണ് സ്വാമിക്കെതിരായ നീക്കങ്ങള്ക്ക് കാരണമെന്നും അവര് ആരോപിച്ചു.അതിനിടെ, ജനനേന്ദ്രിയം മുറിച്ച കേസില് സ്വാമി ഹൈക്കോടതിയില് ജാമ്യാപേക്ഷ സമര്പ്പിച്ചു.കേസില് ആദ്യം സ്വാമിക്കെതിരേ നിലപാടെടുത്ത പെണ്കുട്ടിയും കുടുംബവും പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു.ഇത് ഹിന്ദു സംഘടനകളുടെ സമ്മര്ദ്ദം മൂലമാണെന്ന് ആരോപണമുണ്ട്
ലിംഗം നഷ്ടപ്പെട്ട സ്വാമി; പെണ്കുട്ടി ചെയ്തത് ആര്ക്കുവേണ്ടി? വിഷയത്തില് ആര്എസ്എസ് ഇടപെടുന്നു
https://malayalam.oneindia.com/news/kerala/hari-swami-case-rss-involve-175786.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം പെണ്കുട്ടി മുറിച്ചു എന്ന കേസില് ആര്എസ്എസ് ഇടപെടുന്നുവെന്ന് റിപ്പോര്ട്ട്.ആര്എസ്എസ് നേതൃത്വം നല്കുന്ന കേരള മാര്ഗദര്ശക് മണ്ഡല് സന്ന്യാസിമാരാണ് കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.വിഷയത്തില് ആര്എസ്എസിന്റെ താല്പ്പര്യം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കൈരളി ചാനല് വെബ്സൈറ്റ് റിപ്പോര്ട്ട് ചെയ്തു.രണ്ടാഴ്ച മുമ്പാണ് മാര്ഗദര്ശക് മണ്ഡല് ഭാരവാഹികളായ സ്വാമി ഗരുഡധ്വജാനന്ദ തീര്ഥപാദര്, സ്വാമി സത്യ സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, സ്വാമി അഭയാനന്ദ തീര്ഥപാദര് തുടങ്ങിയവര് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയത്.എന്നാല് കേസില് ഇപ്പോള് ശരിയായ രീതിയില് അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഇവരോട് പറഞ്ഞു.ഉന്നത പോലീസ് ഉദ്യോഗസ്ഥ ഒരുക്കിയെ തിരക്കഥയാണ് സ്വാമിയുടെ ലിംഗഛേദ സംഭവത്തിലേക്ക് നയിച്ചതെന്നു സ്വാമിമാര് ആരോപിച്ചു.ഈ ഉദ്യോഗസ്ഥക്ക് കീഴില് നടക്കുന്ന അന്വേഷണത്തില് സത്യം പുറത്തുവരില്ലെന്നും ഇവര് ചൂണ്ടിക്കാട്ടി.ഉന്നത പോലീസ് ഉദ്യോഗസ്ഥയായി സന്ന്യാസിമാര് ആരോപിക്കുന്നത് എഡിജിപി സന്ധ്യയെ ആണെന്ന് ചാനല് റിപ്പോര്ട്ടിലുണ്ട്.മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ഇവര് പ്രസ്ക്ലബ്ബില് വാര്ത്താ സമ്മേളനം നടത്തിയിരുന്നു.അവിടെ വിതരണം ചെയ്ത ലഘുലേഖയില് സന്ധ്യയുടെ പേര് പറയുന്നുണ്ടെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയ ഭൂമി ഇപ്പോള് സന്ധ്യയുടെ കൈയിലാണെന്നും ഇത് മോചിപ്പിക്കാനുള്ള ശ്രമങ്ങള്ക്ക് ചുക്കാന് പിടിച്ചതാണ് സ്വാമിക്കെതിരായ നീക്കങ്ങള്ക്ക് കാരണമെന്നും അവര് ആരോപിച്ചു.അതിനിടെ, ജനനേന്ദ്രിയം മുറിച്ച കേസില് സ്വാമി ഹൈക്കോടതിയില് ജാമ്യാപേക്ഷ സമര്പ്പിച്ചു.കേസില് ആദ്യം സ്വാമിക്കെതിരേ നിലപാടെടുത്ത പെണ്കുട്ടിയും കുടുംബവും പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു.ഇത് ഹിന്ദു സംഘടനകളുടെ സമ്മര്ദ്ദം മൂലമാണെന്ന് ആരോപണമുണ്ട് ### Headline : ലിംഗം നഷ്ടപ്പെട്ട സ്വാമി; പെണ്കുട്ടി ചെയ്തത് ആര്ക്കുവേണ്ടി? വിഷയത്തില് ആര്എസ്എസ് ഇടപെടുന്നു
571
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ മന്നാങ്കാല ജംഗ്ഷന് മുതല് മില്ലുംപടിവരെയുള്ള ഭാഗത്തെ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില് പ്രതിഷേധിച്ച് കോണ്ഗ്രസ് മന്നാങ്കാല വാര്ഡ് കമ്മറ്റിയുടെ നേതൃത്വത്തില് മന്നാങ്കാല കവലയില് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.കോൺഗ്രസ്സ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി അടിമാലി കുമളി ദേശിയപാതയുടെ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡായിരുന്നിട്ടും പാതയുടെ നിര്മ്മാണ ജോലികള്ക്കുന്നേരെ അധികൃതർ കണ്ണടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.ജില്ലയിൽ വിവിധ ഇടങ്ങളിൽ ഗ്രാമീണ റോഡുകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും അറ്റകുറ്റ പണികളില്ലാതെ കിടക്കുകയാണെന്നും സർക്കാർ ഈ കാര്യങ്ങളിൽ ഇടപ്പെട്ടില്ലെങ്കിൽ തുടർന്നും പ്രതിക്ഷേധ സമരങ്ങൾ നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.റോഡുകൾ നന്നാക്കാൻ സർക്കാരിന് മടിയാണെന്ന് പരാമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിലും ഉപവാസ സമരം നടന്നിരുന്നു.ഇടുക്കി കൊന്നത്തടിയിൽ പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിൽ പ്രതിക്ഷേധിച്ചാണ് സമരം നടന്നത്
പൊതുമരാമത്ത് റോഡുകളിൽ വികസനം എത്തുന്നില്ല; അടിമാലിയിൽ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം
https://malayalam.oneindia.com/news/idukki/congress-protest-against-in-adimali-for-road-issue-229055.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ മന്നാങ്കാല ജംഗ്ഷന് മുതല് മില്ലുംപടിവരെയുള്ള ഭാഗത്തെ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില് പ്രതിഷേധിച്ച് കോണ്ഗ്രസ് മന്നാങ്കാല വാര്ഡ് കമ്മറ്റിയുടെ നേതൃത്വത്തില് മന്നാങ്കാല കവലയില് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.കോൺഗ്രസ്സ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി അടിമാലി കുമളി ദേശിയപാതയുടെ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡായിരുന്നിട്ടും പാതയുടെ നിര്മ്മാണ ജോലികള്ക്കുന്നേരെ അധികൃതർ കണ്ണടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.ജില്ലയിൽ വിവിധ ഇടങ്ങളിൽ ഗ്രാമീണ റോഡുകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും അറ്റകുറ്റ പണികളില്ലാതെ കിടക്കുകയാണെന്നും സർക്കാർ ഈ കാര്യങ്ങളിൽ ഇടപ്പെട്ടില്ലെങ്കിൽ തുടർന്നും പ്രതിക്ഷേധ സമരങ്ങൾ നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.റോഡുകൾ നന്നാക്കാൻ സർക്കാരിന് മടിയാണെന്ന് പരാമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിലും ഉപവാസ സമരം നടന്നിരുന്നു.ഇടുക്കി കൊന്നത്തടിയിൽ പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിൽ പ്രതിക്ഷേധിച്ചാണ് സമരം നടന്നത് ### Headline : പൊതുമരാമത്ത് റോഡുകളിൽ വികസനം എത്തുന്നില്ല; അടിമാലിയിൽ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം
572
കൊച്ചി: എറണാകുളം റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലൂടെ വിവിധ സേവനങ്ങള് 30 മിനിറ്റിനുള്ളില് ലഭ്യമാകും.ഡ്രൈവിംഗ് ലൈസന്സുമായി ബന്ധപ്പെട്ട് ലൈസന്സ് പുതുക്കല്, ഡ്രൈവിംഗ് ലൈസന്സ് പര്ട്ടിക്കുലേഴ്സ്, ലൈസന്സിലെ മേല്വിലാസം മാറ്റല്, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്സ് എന്നീ സേവനങ്ങള് കൗണ്ടറില് ലഭിക്കും.കണ്ടക്ടര് ലൈസന്സുമായി ബന്ധപ്പെട്ട് ലൈസന്സ് പുതുക്കല്, ലൈസന്സ് പര്ട്ടിക്കുലേഴ്സ്, ലൈസന്സിലെ മേല്വിലാസം മാറ്റല്, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്സ് എന്നിവയും ലഭിക്കും.രജിസ്ട്രേഷന് സംബന്ധിച്ച് ഹൈപ്പോത്തിക്കേഷന് നോട്ടിംഗ്, ഉടമസ്ഥാവകാശം മാറ്റുക, ആര്.സി.പര്ട്ടിക്കുലേഴ്സ്, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് (ഒറിജിനല് നഷ്മായ അപേക്ഷകര്ക്ക് മാത്രം) എന്നീ സേവനങ്ങളും ഓട്ടോറിക്ഷയുടെയും ടാക്സി കാറുകളുടെയും കാലാവധി കഴിയാത്ത പെര്മിറ്റ് പുതുക്കാനുള്ള അപേക്ഷയും കൗണ്ടറില് സമര്പ്പിക്കാം.ഇവയ്ക്ക് പുറമേ എന്ക്വയറി ആവശ്യമില്ലാത്ത ഹൈപ്പോത്തിക്കേഷന് ടെര്മിനേഷന് പോലുള്ള സേവനങ്ങളും നേരിട്ട് വരുന്ന അപേക്ഷകര്ക്ക് ജോയിന്റ് ആര്ടിഒയുടെ അനുവാദത്തോടെ 30 മിനിറ്റിനുള്ളില് ലഭിക്കും.ആര്ടി ഓഫീസിലെ നാല് കൗണ്ടറുകള് രാവിലെ 10 മുതല് 4 വരെയാണ് പ്രവര്ത്തിക്കുന്നത്.കാമുകനുമൊത്തുള്ള അശ്ളീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ സ്വന്തം പിതാവ് ബലാത്സംഗം ചെയ്തു; പരാതിയുമായി പെൺകുട്ടിയുടെ മാതാവ്
ആര്ടി ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലൂടെ സേവനങ്ങള് 30 മിനിറ്റിനുള്ളില്
https://timeskerala.com/archives/175457
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: എറണാകുളം റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലൂടെ വിവിധ സേവനങ്ങള് 30 മിനിറ്റിനുള്ളില് ലഭ്യമാകും.ഡ്രൈവിംഗ് ലൈസന്സുമായി ബന്ധപ്പെട്ട് ലൈസന്സ് പുതുക്കല്, ഡ്രൈവിംഗ് ലൈസന്സ് പര്ട്ടിക്കുലേഴ്സ്, ലൈസന്സിലെ മേല്വിലാസം മാറ്റല്, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്സ് എന്നീ സേവനങ്ങള് കൗണ്ടറില് ലഭിക്കും.കണ്ടക്ടര് ലൈസന്സുമായി ബന്ധപ്പെട്ട് ലൈസന്സ് പുതുക്കല്, ലൈസന്സ് പര്ട്ടിക്കുലേഴ്സ്, ലൈസന്സിലെ മേല്വിലാസം മാറ്റല്, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്സ് എന്നിവയും ലഭിക്കും.രജിസ്ട്രേഷന് സംബന്ധിച്ച് ഹൈപ്പോത്തിക്കേഷന് നോട്ടിംഗ്, ഉടമസ്ഥാവകാശം മാറ്റുക, ആര്.സി.പര്ട്ടിക്കുലേഴ്സ്, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് (ഒറിജിനല് നഷ്മായ അപേക്ഷകര്ക്ക് മാത്രം) എന്നീ സേവനങ്ങളും ഓട്ടോറിക്ഷയുടെയും ടാക്സി കാറുകളുടെയും കാലാവധി കഴിയാത്ത പെര്മിറ്റ് പുതുക്കാനുള്ള അപേക്ഷയും കൗണ്ടറില് സമര്പ്പിക്കാം.ഇവയ്ക്ക് പുറമേ എന്ക്വയറി ആവശ്യമില്ലാത്ത ഹൈപ്പോത്തിക്കേഷന് ടെര്മിനേഷന് പോലുള്ള സേവനങ്ങളും നേരിട്ട് വരുന്ന അപേക്ഷകര്ക്ക് ജോയിന്റ് ആര്ടിഒയുടെ അനുവാദത്തോടെ 30 മിനിറ്റിനുള്ളില് ലഭിക്കും.ആര്ടി ഓഫീസിലെ നാല് കൗണ്ടറുകള് രാവിലെ 10 മുതല് 4 വരെയാണ് പ്രവര്ത്തിക്കുന്നത്.കാമുകനുമൊത്തുള്ള അശ്ളീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ സ്വന്തം പിതാവ് ബലാത്സംഗം ചെയ്തു; പരാതിയുമായി പെൺകുട്ടിയുടെ മാതാവ് ### Headline : ആര്ടി ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലൂടെ സേവനങ്ങള് 30 മിനിറ്റിനുള്ളില്
573
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മതസ്വാതന്ത്ര്യത്തെപ്പറ്റി മോദിയുമായി ചർച്ച ചെയ്തു എന്ന് വ്യക്തമാക്കിയ ട്രംപ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നേതാവാണ് മോദിയെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞതെന്നും പറഞ്ഞു.ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദി പറഞ്ഞു.എന്നാൽ പൗരത്വ നിയമ ഭേദഗതി വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ല.വിവാദ നിയമത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് അറിഞ്ഞെന്നും എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ട്രംപ് പറഞ്ഞു.ഇന്ത്യയുടെ ആഭ്യന്തര വിഷയമായതിനാൽ പ്രതികരിക്കാനില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.ട്രംപ് രാജമൗലിയോട് ചോദിക്കണം, ലക്ഷങ്ങളെ കോടികളാക്കി മാറ്റുന്ന തന്ത്രം; പരിഹാസവുമായി രാംഗോപാല് വര്മ അതേ സമയം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന തന്റെ മുൻനിലപാട് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു.കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ട് വശമുണ്ട്.ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള മുള്ളാണ് കശ്മീരെന്നും ട്രംപ് പ്രതികരിച്ചു.ഇമ്രാൻ ഖാനും മോദിയുമായി തനിക്ക് മികച്ച ബന്ധമാണുള്ളത്.അതുകൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.ഇന്ത്യാ സന്ദർശനം മികച്ച അനുഭവമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ഒരു മണിക്കൂർ നീണ്ടു നിന്ന തന്റെ വാർത്താ സമ്മേളനം ആരംഭിച്ചത്.ഇന്ത്യയുലെത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു.മോദിയുമായുള്ള കൂടിക്കാഴ്ചയിൽ തീവ്രവാദം നേരിടാനുള്ള നടപടികൾ ചർച്ചയായി.തീവ്രവാദത്തെ നേരിടാൻ മറ്റാരേക്കാളും കൂടുതൽ നടപടികൾ താൻ കൈക്കൊണ്ടിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.കൊറോണ വൈറസ് ബാധ മുതൽ ജനമൈത്രി വരെ ചർച്ചയായെന്നും ട്രംപ് വ്യക്തമാക്കി.ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും 20 കോടി മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് പറഞ്ഞു.എന്നാൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഉയർന്ന ചോദ്യത്തിൽ നിന്നും ട്രംപ് ഒഴിഞ്ഞുമാറി
പൗരത്വ നിയമ ഭേദഗതി ചർച്ചയായില്ല, കശ്മീരിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ട്രംപ്
https://malayalam.oneindia.com/news/india/donald-trump-offers-to-mediate-in-kashmir-issue-again-242713.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മതസ്വാതന്ത്ര്യത്തെപ്പറ്റി മോദിയുമായി ചർച്ച ചെയ്തു എന്ന് വ്യക്തമാക്കിയ ട്രംപ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നേതാവാണ് മോദിയെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞതെന്നും പറഞ്ഞു.ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദി പറഞ്ഞു.എന്നാൽ പൗരത്വ നിയമ ഭേദഗതി വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായില്ല.വിവാദ നിയമത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് അറിഞ്ഞെന്നും എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ട്രംപ് പറഞ്ഞു.ഇന്ത്യയുടെ ആഭ്യന്തര വിഷയമായതിനാൽ പ്രതികരിക്കാനില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.ട്രംപ് രാജമൗലിയോട് ചോദിക്കണം, ലക്ഷങ്ങളെ കോടികളാക്കി മാറ്റുന്ന തന്ത്രം; പരിഹാസവുമായി രാംഗോപാല് വര്മ അതേ സമയം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന തന്റെ മുൻനിലപാട് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു.കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ട് വശമുണ്ട്.ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള മുള്ളാണ് കശ്മീരെന്നും ട്രംപ് പ്രതികരിച്ചു.ഇമ്രാൻ ഖാനും മോദിയുമായി തനിക്ക് മികച്ച ബന്ധമാണുള്ളത്.അതുകൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.ഇന്ത്യാ സന്ദർശനം മികച്ച അനുഭവമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ഒരു മണിക്കൂർ നീണ്ടു നിന്ന തന്റെ വാർത്താ സമ്മേളനം ആരംഭിച്ചത്.ഇന്ത്യയുലെത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു.മോദിയുമായുള്ള കൂടിക്കാഴ്ചയിൽ തീവ്രവാദം നേരിടാനുള്ള നടപടികൾ ചർച്ചയായി.തീവ്രവാദത്തെ നേരിടാൻ മറ്റാരേക്കാളും കൂടുതൽ നടപടികൾ താൻ കൈക്കൊണ്ടിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.കൊറോണ വൈറസ് ബാധ മുതൽ ജനമൈത്രി വരെ ചർച്ചയായെന്നും ട്രംപ് വ്യക്തമാക്കി.ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും 20 കോടി മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് പറഞ്ഞു.എന്നാൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഉയർന്ന ചോദ്യത്തിൽ നിന്നും ട്രംപ് ഒഴിഞ്ഞുമാറി ### Headline : പൗരത്വ നിയമ ഭേദഗതി ചർച്ചയായില്ല, കശ്മീരിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ട്രംപ്
574
ദില്ലി: കരസേനാ മേധാവി ബിപിന് റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാകും.കേന്ദ്രസര്ക്കാര് അടുത്തിടെയാണ് സംയുക്ത സേനാ മേധാവി പദവി രൂപീകരിച്ചത്.ആദ്യ നിയമനം ആണിപ്പോള് നടക്കുന്നത്.കരസേനാ മേധാവി പദവിയില് നിന്ന് ചൊവ്വാഴ്ച വിരമിക്കുകയാണ് ബിപിന് റാവത്ത്.മൂന്നുവര്ഷത്തെ കാലാവധി പൂര്ത്തിയാക്കിയാണ് അദ്ദേഹം ഡിസംബര് 31ന് വിരമിക്കുന്നത്.സൈനിക കാര്യങ്ങളില് സര്ക്കാരിനെ ഉപദേശിക്കുകയും സഹായിക്കുകയുമാണ് സംയുക്ത സേനാ മേധാവിയുടെ ചുമതല.കര-നാവിക-വ്യോമ സേനകളുടെ പ്രവര്ത്തനം കൂടുതല് മികച്ചതാക്കാന് ഇതുമൂലം സാധിക്കുമെന്ന് കേന്ദ്രസര്ക്കാര് കണക്കുകൂട്ടുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായിരുന്നു സംയുക്ത സേനാ മേധാവി പദവി.1999ല് ലെ കാര്ഗില് യുദ്ധത്തില് സൈന്യത്തിന്റെ പ്രകടനം പരിശോധിച്ച കമ്മിറ്റിയാണ് സംയുക്ത സേനാ മേധാവി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.ഗൂര്ഖ റെജിമെന്റിലൂടെ സൈന്യത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിയാണ് ബിപിന് റാവത്ത്.കശ്മീര് താഴ്വരയും വടക്കുകിഴക്കന് മേഖലയും ഉള്പ്പെടുന്ന ഈസ്റ്റേണ് സെക്ടറിലും ഏറെ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്.മുസ്ലിം വീടുകളില് യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള് ഡിസംബര് 31ന് അദ്ദേഹം സൈനിക സേവന മേഖലയില് നിന്ന് പിന്വാങ്ങേണ്ടതായിരുന്നു.എന്നാല് പുതിയ പദവി ലഭിക്കുന്നതോടെ ഇനിയും തുടരും.65 വയസ് വരെ ഈ പദവിയില് തുടരാമെന്നാണ് റിപ്പോര്ട്ടുകള്.പൗരത്വ പ്രക്ഷോഭത്തിനെതിരെ കഴിഞ്ഞദിവസം ബിപിന് റാവത്ത് രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു.കോണ്ഗ്രസ് ഉള്പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള് സേനാ മേധാവി രാഷ്ട്രീയത്തില് ഇടപെടേണ്ട എന്നാണ് റാവത്തിന് മറുപടി നല്കിയത്
ബിപിന് റാവത്ത് ആദ്യ സംയുക്ത സേനാ മേധാവി; കരസേനാ മേധാവി പദവിയില് നിന്ന് ചൊവ്വാഴ്ച വിരമിക്കും
https://malayalam.oneindia.com/news/india/army-chief-bipin-rawat-named-india-s-first-chief-of-defence-staff-239473.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കരസേനാ മേധാവി ബിപിന് റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാകും.കേന്ദ്രസര്ക്കാര് അടുത്തിടെയാണ് സംയുക്ത സേനാ മേധാവി പദവി രൂപീകരിച്ചത്.ആദ്യ നിയമനം ആണിപ്പോള് നടക്കുന്നത്.കരസേനാ മേധാവി പദവിയില് നിന്ന് ചൊവ്വാഴ്ച വിരമിക്കുകയാണ് ബിപിന് റാവത്ത്.മൂന്നുവര്ഷത്തെ കാലാവധി പൂര്ത്തിയാക്കിയാണ് അദ്ദേഹം ഡിസംബര് 31ന് വിരമിക്കുന്നത്.സൈനിക കാര്യങ്ങളില് സര്ക്കാരിനെ ഉപദേശിക്കുകയും സഹായിക്കുകയുമാണ് സംയുക്ത സേനാ മേധാവിയുടെ ചുമതല.കര-നാവിക-വ്യോമ സേനകളുടെ പ്രവര്ത്തനം കൂടുതല് മികച്ചതാക്കാന് ഇതുമൂലം സാധിക്കുമെന്ന് കേന്ദ്രസര്ക്കാര് കണക്കുകൂട്ടുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായിരുന്നു സംയുക്ത സേനാ മേധാവി പദവി.1999ല് ലെ കാര്ഗില് യുദ്ധത്തില് സൈന്യത്തിന്റെ പ്രകടനം പരിശോധിച്ച കമ്മിറ്റിയാണ് സംയുക്ത സേനാ മേധാവി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.ഗൂര്ഖ റെജിമെന്റിലൂടെ സൈന്യത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിയാണ് ബിപിന് റാവത്ത്.കശ്മീര് താഴ്വരയും വടക്കുകിഴക്കന് മേഖലയും ഉള്പ്പെടുന്ന ഈസ്റ്റേണ് സെക്ടറിലും ഏറെ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്.മുസ്ലിം വീടുകളില് യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള് ഡിസംബര് 31ന് അദ്ദേഹം സൈനിക സേവന മേഖലയില് നിന്ന് പിന്വാങ്ങേണ്ടതായിരുന്നു.എന്നാല് പുതിയ പദവി ലഭിക്കുന്നതോടെ ഇനിയും തുടരും.65 വയസ് വരെ ഈ പദവിയില് തുടരാമെന്നാണ് റിപ്പോര്ട്ടുകള്.പൗരത്വ പ്രക്ഷോഭത്തിനെതിരെ കഴിഞ്ഞദിവസം ബിപിന് റാവത്ത് രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു.കോണ്ഗ്രസ് ഉള്പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള് സേനാ മേധാവി രാഷ്ട്രീയത്തില് ഇടപെടേണ്ട എന്നാണ് റാവത്തിന് മറുപടി നല്കിയത് ### Headline : ബിപിന് റാവത്ത് ആദ്യ സംയുക്ത സേനാ മേധാവി; കരസേനാ മേധാവി പദവിയില് നിന്ന് ചൊവ്വാഴ്ച വിരമിക്കും
575
ദുബയ്:സഹപ്രവര്ത്തകയായ ഫിലിപ്പിനോ യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈലില് പകര്ത്തിയ ഇന്ത്യക്കാരന് ദുബായില് അറസ്റ്റില്.റഫയിലെ കമ്ബനി ജീവനക്കാരുടെ ഹോസ്റ്റലിലായിരുന്നു സംഭവം.അര്ധരാത്രി ജോലി ഷിഫ്റ്റ് കഴിഞ്ഞെത്തിയ 28കാരിയായ ഫിലിപ്പിനോ റിസപ്ഷനിസ്റ്റ് ബാത്ത്റൂമില് നിന്ന് കുളിക്കുന്നതാണ് 21കാരനായ ഇന്ത്യന് യുവാവ് മൊബൈലില് പകര്ത്തിയത്.ബാത്ത്റൂമിന്റെ ജനലില് കയറി എയര്ഹോള് വഴി കുളിസീന് റെക്കോര്ഡ് ചെയ്യുകയായിരുന്നു യുവാവ്.ജനല് ഗ്ലാസ്സിനപ്പുറത്ത് ആള്പെരുമാറ്റം ശ്രദ്ധയില്പ്പെട്ട യുവതി ബഹളം വച്ചതിനെ തുടര്ന്ന് ഹോസ്റ്റലിലെ മറ്റ് താമസക്കാര് ചേര്ന്ന് യുവാവിനെ പിടികൂടുകയായിരുന്നു.പിടികൂടിയ തുടര്ന്ന് ഇയാളെ പോലിസിലേല്പ്പിച്ചു.സ്ത്രീയുടെ സ്വകാര്യതയും മാന്യതയും തകര്ക്കാന് ശ്രമിച്ചുവെന്ന പേരിലാണ് ഇയാള്ക്കെതിരേ അല് റഫാ സ്റ്റേഷനില് കേസ് ചാര്ജ് ചെയ്തിരിക്കുന്നത്.ഇയാള് ഇതുപോലെ ഇതിനു മുന്പും ദൃശ്യങ്ങള് പകര്ത്തിയിട്ടുണ്ടാവാമെന്നും അത്തരം വീഡിയോ ക്ലിപ്പുകള് ഇയാള് പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന ഭീതിയിലാണ് താനെന്നും യുവതി പോലിസിനോട് പറഞാതായാണ് റിപ്പോര്ട്ട്.ഹോസ്റ്റലില് നിന്ന് വിളിച്ചതനുസരിച്ചെത്തിയ തങ്ങള് ഭീതിയോടെ കരഞ്ഞുകൊണ്ട് നില്ക്കുന്ന യുവതിയെയാണ് കണ്ടതെന്ന് ഇതേ കമ്ബനിയില് ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും അറബ് വംശജനും പോലിസിനെ അറിയിച്ചു.പോലിസിന്റെ ചോദ്യം ചെയ്യലില് ആദ്യം യുവാവ് കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.ഇതിനു മുമ്പ് മൂന്ന് തവണ ഈ രീതിയില് കുളിസീന് ചിത്രീകരിച്ചതായും ഇയാള് സമ്മതിച്ചു.എന്നാല് ദൃശ്യങ്ങളൊന്നും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് യുവാവ് പറയുന്നു.അവസാനമായി ചിത്രീകരിച്ച വീഡിയോ യുവതി ബഹളം വച്ചയുടന് ഡിലീറ്റ് ചെയ്തതായും യുവാവ് പറഞ്ഞു
സഹപ്രവര്ത്തകയുടെ കുളിസീന് മൊബൈലില് പകര്ത്തിയ ഇന്ത്യക്കാരന് ദുബായില് അറസ്റ്റില്
https://timeskerala.com/archives/15831
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദുബയ്:സഹപ്രവര്ത്തകയായ ഫിലിപ്പിനോ യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈലില് പകര്ത്തിയ ഇന്ത്യക്കാരന് ദുബായില് അറസ്റ്റില്.റഫയിലെ കമ്ബനി ജീവനക്കാരുടെ ഹോസ്റ്റലിലായിരുന്നു സംഭവം.അര്ധരാത്രി ജോലി ഷിഫ്റ്റ് കഴിഞ്ഞെത്തിയ 28കാരിയായ ഫിലിപ്പിനോ റിസപ്ഷനിസ്റ്റ് ബാത്ത്റൂമില് നിന്ന് കുളിക്കുന്നതാണ് 21കാരനായ ഇന്ത്യന് യുവാവ് മൊബൈലില് പകര്ത്തിയത്.ബാത്ത്റൂമിന്റെ ജനലില് കയറി എയര്ഹോള് വഴി കുളിസീന് റെക്കോര്ഡ് ചെയ്യുകയായിരുന്നു യുവാവ്.ജനല് ഗ്ലാസ്സിനപ്പുറത്ത് ആള്പെരുമാറ്റം ശ്രദ്ധയില്പ്പെട്ട യുവതി ബഹളം വച്ചതിനെ തുടര്ന്ന് ഹോസ്റ്റലിലെ മറ്റ് താമസക്കാര് ചേര്ന്ന് യുവാവിനെ പിടികൂടുകയായിരുന്നു.പിടികൂടിയ തുടര്ന്ന് ഇയാളെ പോലിസിലേല്പ്പിച്ചു.സ്ത്രീയുടെ സ്വകാര്യതയും മാന്യതയും തകര്ക്കാന് ശ്രമിച്ചുവെന്ന പേരിലാണ് ഇയാള്ക്കെതിരേ അല് റഫാ സ്റ്റേഷനില് കേസ് ചാര്ജ് ചെയ്തിരിക്കുന്നത്.ഇയാള് ഇതുപോലെ ഇതിനു മുന്പും ദൃശ്യങ്ങള് പകര്ത്തിയിട്ടുണ്ടാവാമെന്നും അത്തരം വീഡിയോ ക്ലിപ്പുകള് ഇയാള് പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന ഭീതിയിലാണ് താനെന്നും യുവതി പോലിസിനോട് പറഞാതായാണ് റിപ്പോര്ട്ട്.ഹോസ്റ്റലില് നിന്ന് വിളിച്ചതനുസരിച്ചെത്തിയ തങ്ങള് ഭീതിയോടെ കരഞ്ഞുകൊണ്ട് നില്ക്കുന്ന യുവതിയെയാണ് കണ്ടതെന്ന് ഇതേ കമ്ബനിയില് ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും അറബ് വംശജനും പോലിസിനെ അറിയിച്ചു.പോലിസിന്റെ ചോദ്യം ചെയ്യലില് ആദ്യം യുവാവ് കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.ഇതിനു മുമ്പ് മൂന്ന് തവണ ഈ രീതിയില് കുളിസീന് ചിത്രീകരിച്ചതായും ഇയാള് സമ്മതിച്ചു.എന്നാല് ദൃശ്യങ്ങളൊന്നും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് യുവാവ് പറയുന്നു.അവസാനമായി ചിത്രീകരിച്ച വീഡിയോ യുവതി ബഹളം വച്ചയുടന് ഡിലീറ്റ് ചെയ്തതായും യുവാവ് പറഞ്ഞു ### Headline : സഹപ്രവര്ത്തകയുടെ കുളിസീന് മൊബൈലില് പകര്ത്തിയ ഇന്ത്യക്കാരന് ദുബായില് അറസ്റ്റില്
576
വിഷയം കോളേജ് അടുത്ത വർഷം മുതൽ കോളേജുകളിലെ അധ്യയന സമയം മാറിയേക്കും, ക്ലാസുകൾ 8 മുതൽ ഒരു മണിവരെ 21, 2020, 20:07 ഗാർഗി വനിത കോളേജ് അക്രമം; ലൈംഗീക അതിക്രമം നടത്തിയ 10 പേർക്കും ഒരു ദിവസത്തിനുള്ളിൽ ജാമ്യം! 14, 2020, 15:20 വനിതാ കോളേജ് അതിക്രമത്തിനിരയായെന്ന് വിദ്യാർത്ഥികൾ: കൈമലർത്തി പോലീസ്..സംഭവം ദില്ലിയിൽ? 10, 2020, 00:20 ശക്തമായ മഴ: തമിഴ്നാട്ടിലും പുതുച്ചേരിയിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 1, 2019, 23:59 പഴയ മുദ്രാവാക്യങ്ങളൊക്കെ മറന്നു; 5 സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം? 1, 2019, 15:53 നസീമിനെതിരെയുള്ള കമന്റ് ലൈക്ക് ചെയ്തു; യൂണിവേഴ്സിറ്റി കോളേജിൽ 2 വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം! 7, 2019, 10:48 അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂവെന്ന് ഫേസ്ബുക്ക് പോസ്റ്റ്: സെൻകുമാറിനെതിരെ വിമർശനം..6, 2019, 00:36 ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെക്കാനോ മാപ്പ് പറയാനോ തയ്യാർ, പ്രതികരണവുമായി പ്രിൻസിപ്പൽ! 1, 2019, 16:34 ബിനീഷിനോട് മാപ്പ്; അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകന്, ഓണ്ലൈന് ട്രന്റ്, തെറിവിളി രൂക്ഷം 1, 2019, 11:57 ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; കോളേജ് യൂണിയനെതിരെ വിടി ബൽറാം! 1, 2019, 10:18 എസ്എഫ്ഐ മഹാരാജാസിലെ അഭിമന്യുവിനെ മറന്ന് പോയോ? ഒരേ കമ്പിൽ കൊടി കെട്ടി എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും! 1, 2019, 09:46 ഹണിട്രാപിൽ കുടുങ്ങി മുൻ കേന്ദ്രമന്ത്രിയുടെ മകനും? സംഘത്തിന് കൈമാറിയത് കോടികൾ, സംഭവം ഇങ്ങനെ...28, 2019, 14:20 ഉന്നതരെ വീഴ്ത്താൻ കോളേജ് വിദ്യാർത്ഥിനികളും; 'വ്യഭിചാരക്കെണി' സംഘത്തിൽ കോളേജ് വിദ്യാർത്ഥിനികൾ...27, 2019, 10:22 ഹോസ്റ്റലിലെ മൊബൈല് ഫോണ് ഉപയോഗം;'വലിയ തിരുത്തിന്' കാരണക്കാരിയായ ഫഹീമയും പിതാവ് ഹക്സറും പറയുന്നു 20, 2019, 12:26 മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ പെൺകുട്ടിയെ തിരിച്ചെടുക്കണമെന്ന് കോടതി
കോളേജ്: Latest കോളേജ്
https://malayalam.oneindia.com/topic/%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം കോളേജ് അടുത്ത വർഷം മുതൽ കോളേജുകളിലെ അധ്യയന സമയം മാറിയേക്കും, ക്ലാസുകൾ 8 മുതൽ ഒരു മണിവരെ 21, 2020, 20:07 ഗാർഗി വനിത കോളേജ് അക്രമം; ലൈംഗീക അതിക്രമം നടത്തിയ 10 പേർക്കും ഒരു ദിവസത്തിനുള്ളിൽ ജാമ്യം! 14, 2020, 15:20 വനിതാ കോളേജ് അതിക്രമത്തിനിരയായെന്ന് വിദ്യാർത്ഥികൾ: കൈമലർത്തി പോലീസ്..സംഭവം ദില്ലിയിൽ? 10, 2020, 00:20 ശക്തമായ മഴ: തമിഴ്നാട്ടിലും പുതുച്ചേരിയിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 1, 2019, 23:59 പഴയ മുദ്രാവാക്യങ്ങളൊക്കെ മറന്നു; 5 സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം? 1, 2019, 15:53 നസീമിനെതിരെയുള്ള കമന്റ് ലൈക്ക് ചെയ്തു; യൂണിവേഴ്സിറ്റി കോളേജിൽ 2 വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം! 7, 2019, 10:48 അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂവെന്ന് ഫേസ്ബുക്ക് പോസ്റ്റ്: സെൻകുമാറിനെതിരെ വിമർശനം..6, 2019, 00:36 ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെക്കാനോ മാപ്പ് പറയാനോ തയ്യാർ, പ്രതികരണവുമായി പ്രിൻസിപ്പൽ! 1, 2019, 16:34 ബിനീഷിനോട് മാപ്പ്; അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകന്, ഓണ്ലൈന് ട്രന്റ്, തെറിവിളി രൂക്ഷം 1, 2019, 11:57 ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; കോളേജ് യൂണിയനെതിരെ വിടി ബൽറാം! 1, 2019, 10:18 എസ്എഫ്ഐ മഹാരാജാസിലെ അഭിമന്യുവിനെ മറന്ന് പോയോ? ഒരേ കമ്പിൽ കൊടി കെട്ടി എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും! 1, 2019, 09:46 ഹണിട്രാപിൽ കുടുങ്ങി മുൻ കേന്ദ്രമന്ത്രിയുടെ മകനും? സംഘത്തിന് കൈമാറിയത് കോടികൾ, സംഭവം ഇങ്ങനെ...28, 2019, 14:20 ഉന്നതരെ വീഴ്ത്താൻ കോളേജ് വിദ്യാർത്ഥിനികളും; 'വ്യഭിചാരക്കെണി' സംഘത്തിൽ കോളേജ് വിദ്യാർത്ഥിനികൾ...27, 2019, 10:22 ഹോസ്റ്റലിലെ മൊബൈല് ഫോണ് ഉപയോഗം;'വലിയ തിരുത്തിന്' കാരണക്കാരിയായ ഫഹീമയും പിതാവ് ഹക്സറും പറയുന്നു 20, 2019, 12:26 മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ പെൺകുട്ടിയെ തിരിച്ചെടുക്കണമെന്ന് കോടതി ### Headline : കോളേജ്: Latest കോളേജ്
577
ദില്ലി: എ ൻഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് എൽജെപി നേതാവ് ചിരാഗ് പസ്വാൻ.ദില്ലിയിൽ നടന്ന എൻഡിഎ ഘടകകക്ഷികളുടെ യോഗത്തിൽ ശിവസേനയുടെ അസാന്നിധ്യം പ്രകടമായതായും അദ്ദേഹം പറഞ്ഞു.എൻഡിഎയിലെ ഘടകകക്ഷികളായിരുന്ന തെലുങ്ക് ദേശം പാർട്ടിയും ആർഎൽഎസ്പിയും മുന്നണി വിട്ടുപോയതും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചിരാഗ് പസ്വാൻ സൂചിപ്പിച്ചു.ഝാര്ഖണ്ഡില് ബിജെപി മന്ത്രി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും...രഘുബര് ദാസിന് ഭീഷണി സരയൂ റോയ് എൻഡിഎയിലെ ഘടകകക്ഷികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനായി ഒരു കോൺസിനേഷൻ കമ്മിറ്റി രൂപീകരിക്കുകയോ കൺവീനറെ നിയോഗിക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായും ചിരാഗ് പസ്വാൻ വ്യക്തമാക്കി.സഖ്യകക്ഷികൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മെച്ചപ്പെട്ട ഏകോപനത്തിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ എൻഡിഎയിലെ ഘടകകക്ഷികളെല്ലാം ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അതിനായി കൂടുതൽ യോഗങ്ങൾ ചേരുമെന്നും അദ്ദേഹം പറഞ്ഞു.ശിവസേന ബിജെപി സഖ്യം അവസാനിപ്പിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് എൻഡിഎ യോഗം ചേർന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി.അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.ഭിന്നതകൾ മാറ്റിവെച്ച് ഘടകകക്ഷികളെല്ലാം ഒരുമിച്ച് നിൽക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ജനങ്ങൾ വലിയ വിജയമാണ് നമുക്ക് നൽകിയത്.ഈ വിജയത്തെ ബഹുമാനിക്കണം.ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മുന്നണിയുടെ ഐക്യത്തെ തകർക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു
എൻഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണം കുറയുന്നതിൽ ആശങ്ക അറിയിച്ച് എൽജെപി, ഒന്നിച്ച് നിൽക്കണമെന്ന് മോദി
https://malayalam.oneindia.com/news/india/we-miss-shivsena-says-chirag-paswan-after-nda-meeting-237045.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: എ ൻഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് എൽജെപി നേതാവ് ചിരാഗ് പസ്വാൻ.ദില്ലിയിൽ നടന്ന എൻഡിഎ ഘടകകക്ഷികളുടെ യോഗത്തിൽ ശിവസേനയുടെ അസാന്നിധ്യം പ്രകടമായതായും അദ്ദേഹം പറഞ്ഞു.എൻഡിഎയിലെ ഘടകകക്ഷികളായിരുന്ന തെലുങ്ക് ദേശം പാർട്ടിയും ആർഎൽഎസ്പിയും മുന്നണി വിട്ടുപോയതും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചിരാഗ് പസ്വാൻ സൂചിപ്പിച്ചു.ഝാര്ഖണ്ഡില് ബിജെപി മന്ത്രി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും...രഘുബര് ദാസിന് ഭീഷണി സരയൂ റോയ് എൻഡിഎയിലെ ഘടകകക്ഷികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനായി ഒരു കോൺസിനേഷൻ കമ്മിറ്റി രൂപീകരിക്കുകയോ കൺവീനറെ നിയോഗിക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായും ചിരാഗ് പസ്വാൻ വ്യക്തമാക്കി.സഖ്യകക്ഷികൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മെച്ചപ്പെട്ട ഏകോപനത്തിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ എൻഡിഎയിലെ ഘടകകക്ഷികളെല്ലാം ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അതിനായി കൂടുതൽ യോഗങ്ങൾ ചേരുമെന്നും അദ്ദേഹം പറഞ്ഞു.ശിവസേന ബിജെപി സഖ്യം അവസാനിപ്പിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് എൻഡിഎ യോഗം ചേർന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി.അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.ഭിന്നതകൾ മാറ്റിവെച്ച് ഘടകകക്ഷികളെല്ലാം ഒരുമിച്ച് നിൽക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ജനങ്ങൾ വലിയ വിജയമാണ് നമുക്ക് നൽകിയത്.ഈ വിജയത്തെ ബഹുമാനിക്കണം.ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മുന്നണിയുടെ ഐക്യത്തെ തകർക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു ### Headline : എൻഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണം കുറയുന്നതിൽ ആശങ്ക അറിയിച്ച് എൽജെപി, ഒന്നിച്ച് നിൽക്കണമെന്ന് മോദി
578
മുംബൈ: കള്ളപണ ഇടപാടില് എന്സിപി അധ്യക്ഷന് ശരത് പവാര് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില് ഹാജരാവില്ല.മുംബൈയില് വന് പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് താന് ഹാജരാവില്ലെന്ന് പവാര് പ്രഖ്യാപിച്ചത്.അതേസമയം വലിയ രാഷ്ട്രീയ കളികളാണ് പവാര് ലക്ഷ്യമിട്ടത്.എന്ഫോഴ്സ്മെന്റ് ഓഫീസിന് പുറത്ത് മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അറസ്റ്റ് ചെയ്താല് ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള് എന്ഫോഴ്സ്മെന്റിനെ ഞെട്ടിച്ചിരിക്കുകയാണ്.അതേസമയം തങ്ങളുടെ പ്രവര്ത്തകരെ പോലീസ് കസ്റ്റഡിയില് എടുത്തിരിക്കുകയാണെന്നും എന്സിപി ആരോപിക്കുന്നു.എന്നാല് പവാറിനോട് ഹാജരാവേണ്ടെന്ന് എന്ഫോഴ്സ്മെന്റ് പറഞ്ഞിട്ടുണ്ട്.നിങ്ങള് വരേണ്ട കാര്യമില്ല.ആവശ്യമെങ്കില് വിളിക്കും, അപ്പോള് വന്നാല് മതിയെന്നായിരുന്നു എന്ഫോഴ്സ്മെന്റിന്റെ പ്രതികരണം.ക്രമസമാധാനം പാലിക്കേണ്ടത് എന്റെ ബാധ്യതയാണെന്നും, അതുകൊണ്ട് ഹാജരാവുന്നില്ലെന്നും പവാര് പറഞ്ഞു.നേരത്തെ കേസില് തന്റെ ഭാഗം അറിിക്കുന്നതിന് വേണ്ടി ഉത്തരവാദിത്തമുള്ള പൗരനായി താന് എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാവുമെന്നും പവാര് പറഞ്ഞിരുന്നു.അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലാവുന്നത് കൊണ്ട് എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാവാന് സാധിക്കില്ലെന്നും പവാര് പറഞ്ഞിരുന്നു.പവാര് ഹാജരാവുമെന്ന റിപ്പോര്ട്ടുകളെ തുടര്ന്ന് ദക്ഷിണ മുംബൈയിലെ എന്ഫോഴ്സ്മെന്റ് ഓഫീസില് വലിയ ജനാവലിയാണ് ഉണ്ടായിരുന്നത്.25000 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പവാറിനെതിരെ കേസ് നിലനില്ക്കുന്നത്.മഹാരാഷ്ട്ര സഹകരണ ബാങ്കില് നിന്ന് നിയമവിരുദ്ധമായി വായ്പകള് നല്കിയ കേസിലാണ് ആരോപണം.എന്നാല് എഫ്ഐആറില് അദ്ദേഹത്തെ ആരോപണ വിധേയനായി പറയുന്നില്ല.കഴിഞ്ഞ ദിവസം കേസില് താന് ജയിലില് പോകാന് തയ്യാറാണെന്നും, ഇതുവരെ അത് അനുഭവിച്ചിട്ടില്ലെന്നും പവാര് പറഞ്ഞിരുന്നു
മുംബൈയില് വന് പ്രതിഷേധം... എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാവില്ലെന്ന് പവാര്, പുതിയ നീക്കം
https://malayalam.oneindia.com/news/india/sharat-pawar-cancels-plan-to-visit-ed-office-234198.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: കള്ളപണ ഇടപാടില് എന്സിപി അധ്യക്ഷന് ശരത് പവാര് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില് ഹാജരാവില്ല.മുംബൈയില് വന് പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് താന് ഹാജരാവില്ലെന്ന് പവാര് പ്രഖ്യാപിച്ചത്.അതേസമയം വലിയ രാഷ്ട്രീയ കളികളാണ് പവാര് ലക്ഷ്യമിട്ടത്.എന്ഫോഴ്സ്മെന്റ് ഓഫീസിന് പുറത്ത് മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അറസ്റ്റ് ചെയ്താല് ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള് എന്ഫോഴ്സ്മെന്റിനെ ഞെട്ടിച്ചിരിക്കുകയാണ്.അതേസമയം തങ്ങളുടെ പ്രവര്ത്തകരെ പോലീസ് കസ്റ്റഡിയില് എടുത്തിരിക്കുകയാണെന്നും എന്സിപി ആരോപിക്കുന്നു.എന്നാല് പവാറിനോട് ഹാജരാവേണ്ടെന്ന് എന്ഫോഴ്സ്മെന്റ് പറഞ്ഞിട്ടുണ്ട്.നിങ്ങള് വരേണ്ട കാര്യമില്ല.ആവശ്യമെങ്കില് വിളിക്കും, അപ്പോള് വന്നാല് മതിയെന്നായിരുന്നു എന്ഫോഴ്സ്മെന്റിന്റെ പ്രതികരണം.ക്രമസമാധാനം പാലിക്കേണ്ടത് എന്റെ ബാധ്യതയാണെന്നും, അതുകൊണ്ട് ഹാജരാവുന്നില്ലെന്നും പവാര് പറഞ്ഞു.നേരത്തെ കേസില് തന്റെ ഭാഗം അറിിക്കുന്നതിന് വേണ്ടി ഉത്തരവാദിത്തമുള്ള പൗരനായി താന് എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാവുമെന്നും പവാര് പറഞ്ഞിരുന്നു.അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലാവുന്നത് കൊണ്ട് എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാവാന് സാധിക്കില്ലെന്നും പവാര് പറഞ്ഞിരുന്നു.പവാര് ഹാജരാവുമെന്ന റിപ്പോര്ട്ടുകളെ തുടര്ന്ന് ദക്ഷിണ മുംബൈയിലെ എന്ഫോഴ്സ്മെന്റ് ഓഫീസില് വലിയ ജനാവലിയാണ് ഉണ്ടായിരുന്നത്.25000 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പവാറിനെതിരെ കേസ് നിലനില്ക്കുന്നത്.മഹാരാഷ്ട്ര സഹകരണ ബാങ്കില് നിന്ന് നിയമവിരുദ്ധമായി വായ്പകള് നല്കിയ കേസിലാണ് ആരോപണം.എന്നാല് എഫ്ഐആറില് അദ്ദേഹത്തെ ആരോപണ വിധേയനായി പറയുന്നില്ല.കഴിഞ്ഞ ദിവസം കേസില് താന് ജയിലില് പോകാന് തയ്യാറാണെന്നും, ഇതുവരെ അത് അനുഭവിച്ചിട്ടില്ലെന്നും പവാര് പറഞ്ഞിരുന്നു ### Headline : മുംബൈയില് വന് പ്രതിഷേധം... എന്ഫോഴ്സ്മെന്റിന് മുന്നില് ഹാജരാവില്ലെന്ന് പവാര്, പുതിയ നീക്കം
579
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില് കെ എസ് യു പ്രവര്ത്തകനെ മുന് എസ് എഫ് ഐ നേതാവ് ഹോസ്റ്റല് മുറിയില് ചെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്.മഹേഷ് എന്നയാളാണ് ഹോസ്റ്റല് മുറിക്കുള്ളിലെത്തി നിതിന് രാജിനെ ഭീഷണിപ്പെടുത്തിയത്.ഭീഷണിക്ക് പിന്നാലെ നിതിന് രാജിന് ക്രൂരമര്ദ്ദനവും ഏല്ക്കേണ്ടി വന്നു.ഷെഹലയുടെ മരണം; അധ്യാപകർക്കും ഡോക്ടർക്കും വീഴ്ച പറ്റി, ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ മര്ദ്ദനത്തില് പരിക്കേറ്റ നിതിന് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.യുണിവേഴ്സിറ്റി കോളേജില് നേരത്തേയും കെ എസ് യു നേതാക്കളെ എസ്എഫ്ഐ പ്രവര്ത്തകര് മര്ദ്ദിച്ചതായി പരാതി ഉണ്ടായിരുന്നു.എസ് എഫ് ഐയുടെ ആക്രമത്തില് പ്രതിഷേധിച്ച് കോളേജില് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയത ശേഷമായിരുന്നു നിതിന് രാജിന് ആക്രമണം നേരിടേണ്ടി വന്നതെന്നാണ് ആരോപണം.രണ്ടാം വര്ഷ എം.എ ചരിത്രവിദ്യാര്ഥിയും കെ.എസ്.യു യൂണിറ്റ് അംഗവുമായ നിതിനു നേര്ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല് മുറിയില്വെച്ച് ആക്രമണമുണ്ടായത്.നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്ത്ഥിക്കും മര്ദ്ദനമേറ്റു.മഹേഷിന്റെ നേതൃത്വത്തിലെത്തിയ വിദ്യാര്ത്ഥികളാണ് തന്നെ മര്ദ്ദിച്ചതെന്ന് നിതിന് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.കനകമല കേസിലെ വിധി: അരാജക ശക്തികൾക്ക് മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരൻ അതേസമയം, നിതിനെ ഭീഷണപ്പെടുത്തിയതില് എസ്എഫ്ഐക്ക് പങ്കിലെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി അവകാശപ്പെടുന്നത്.മഹേഷ് എസ്എഫ്ഐ പ്രവര്ത്തകനല്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് പറയുന്നു.കെ എസ് യു നേതാക്കള്ക്കെതിരെ എസ്എഫ്ഐയും പരാതി നല്കിയിട്ടുണ്ട്.പഠിപ്പ് മുഠക്കിനെതുടര്ന്നുള്ള ആക്രമണങ്ങളെ തുടര്ന്ന് മൂന്ന് കെ എസ് യുക്കാരെ കോളേജില് നിന്നും സസ്പെന്ഡ് ചെയ്തിട്ടുണ്ട്
യൂണിവേഴ്സിറ്റി കോളേജ്: കെ എസ് യു പ്രവര്ത്തകന് മുന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി, ദൃശ്യങ്ങള് പുറത്ത്
https://malayalam.oneindia.com/news/kerala/sfi-leader-threatens-ksu-activist-in-university-college-237681.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില് കെ എസ് യു പ്രവര്ത്തകനെ മുന് എസ് എഫ് ഐ നേതാവ് ഹോസ്റ്റല് മുറിയില് ചെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്.മഹേഷ് എന്നയാളാണ് ഹോസ്റ്റല് മുറിക്കുള്ളിലെത്തി നിതിന് രാജിനെ ഭീഷണിപ്പെടുത്തിയത്.ഭീഷണിക്ക് പിന്നാലെ നിതിന് രാജിന് ക്രൂരമര്ദ്ദനവും ഏല്ക്കേണ്ടി വന്നു.ഷെഹലയുടെ മരണം; അധ്യാപകർക്കും ഡോക്ടർക്കും വീഴ്ച പറ്റി, ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ മര്ദ്ദനത്തില് പരിക്കേറ്റ നിതിന് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.യുണിവേഴ്സിറ്റി കോളേജില് നേരത്തേയും കെ എസ് യു നേതാക്കളെ എസ്എഫ്ഐ പ്രവര്ത്തകര് മര്ദ്ദിച്ചതായി പരാതി ഉണ്ടായിരുന്നു.എസ് എഫ് ഐയുടെ ആക്രമത്തില് പ്രതിഷേധിച്ച് കോളേജില് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയത ശേഷമായിരുന്നു നിതിന് രാജിന് ആക്രമണം നേരിടേണ്ടി വന്നതെന്നാണ് ആരോപണം.രണ്ടാം വര്ഷ എം.എ ചരിത്രവിദ്യാര്ഥിയും കെ.എസ്.യു യൂണിറ്റ് അംഗവുമായ നിതിനു നേര്ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല് മുറിയില്വെച്ച് ആക്രമണമുണ്ടായത്.നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്ത്ഥിക്കും മര്ദ്ദനമേറ്റു.മഹേഷിന്റെ നേതൃത്വത്തിലെത്തിയ വിദ്യാര്ത്ഥികളാണ് തന്നെ മര്ദ്ദിച്ചതെന്ന് നിതിന് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.കനകമല കേസിലെ വിധി: അരാജക ശക്തികൾക്ക് മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരൻ അതേസമയം, നിതിനെ ഭീഷണപ്പെടുത്തിയതില് എസ്എഫ്ഐക്ക് പങ്കിലെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി അവകാശപ്പെടുന്നത്.മഹേഷ് എസ്എഫ്ഐ പ്രവര്ത്തകനല്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് പറയുന്നു.കെ എസ് യു നേതാക്കള്ക്കെതിരെ എസ്എഫ്ഐയും പരാതി നല്കിയിട്ടുണ്ട്.പഠിപ്പ് മുഠക്കിനെതുടര്ന്നുള്ള ആക്രമണങ്ങളെ തുടര്ന്ന് മൂന്ന് കെ എസ് യുക്കാരെ കോളേജില് നിന്നും സസ്പെന്ഡ് ചെയ്തിട്ടുണ്ട് ### Headline : യൂണിവേഴ്സിറ്റി കോളേജ്: കെ എസ് യു പ്രവര്ത്തകന് മുന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി, ദൃശ്യങ്ങള് പുറത്ത്
580
ബംഗളൂരു: വടക്കൻ കർണാടകയിൽ എട്ട് വയസുകാരിയെ അയൽവാസിയായ യുവാവ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.കൽബുർഗി ജില്ലയിൽ സുലേപേത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.സംഭവത്തില് 35കാരനായ യല്ലപ്പ എന്ന അയല്ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.അയൽവാസിയായ തയ്യൽക്കാരൻ യെല്ലപ്പ കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് സമീപത്തെ കനാലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.പതിവായി സ്കൂളിൽ എത്താറുള്ള കുട്ടി തിങ്കളാഴ്ച സ്കൂളിൽ എത്തിയിരുന്നില്ല.സ്കൂൾ വിട്ട് കുട്ടി വീട്ടിൽ എത്താതിരുന്നതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്.ഇതിനിടെ കുട്ടി അറസ്റ്റിലായ യുവാവിനൊപ്പം പോയത് കണ്ടുവെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു.പിന്നാലെ വീട്ടുകാരും പ്രദേശവാസികളും യുവാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോള് പെണ്കുട്ടി എവിടെയാണെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇയാള് പറഞ്ഞത്.ഇയാളുടെ പെരുമാറ്റത്തില് സംശയം തോന്നിയ മാതാപിതാക്കള് സുലെപേട്ട് പോലീസ് സ്റ്റേഷനില് പരാതി നല്കി.ഗ്രാമവാസികള് യല്ലപ്പയെ പോലീസിന് കൈമാറി.തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നു രാവിലെയാണ് ജലസേചന പദ്ധതിയുടെ കനാലില് പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
കര്ണാടകയില് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
https://www.malayalamexpress.in/archives/952687/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബംഗളൂരു: വടക്കൻ കർണാടകയിൽ എട്ട് വയസുകാരിയെ അയൽവാസിയായ യുവാവ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.കൽബുർഗി ജില്ലയിൽ സുലേപേത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.സംഭവത്തില് 35കാരനായ യല്ലപ്പ എന്ന അയല്ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.അയൽവാസിയായ തയ്യൽക്കാരൻ യെല്ലപ്പ കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് സമീപത്തെ കനാലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.പതിവായി സ്കൂളിൽ എത്താറുള്ള കുട്ടി തിങ്കളാഴ്ച സ്കൂളിൽ എത്തിയിരുന്നില്ല.സ്കൂൾ വിട്ട് കുട്ടി വീട്ടിൽ എത്താതിരുന്നതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്.ഇതിനിടെ കുട്ടി അറസ്റ്റിലായ യുവാവിനൊപ്പം പോയത് കണ്ടുവെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു.പിന്നാലെ വീട്ടുകാരും പ്രദേശവാസികളും യുവാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോള് പെണ്കുട്ടി എവിടെയാണെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇയാള് പറഞ്ഞത്.ഇയാളുടെ പെരുമാറ്റത്തില് സംശയം തോന്നിയ മാതാപിതാക്കള് സുലെപേട്ട് പോലീസ് സ്റ്റേഷനില് പരാതി നല്കി.ഗ്രാമവാസികള് യല്ലപ്പയെ പോലീസിന് കൈമാറി.തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നു രാവിലെയാണ് ജലസേചന പദ്ധതിയുടെ കനാലില് പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ### Headline : കര്ണാടകയില് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
581
വിഷയം ജമാഅത്തെ ഇസ്ലാമി വ്യാജ വാര്ത്തയില് മാപ്പ് പറഞ്ഞ് റിപബ്ലിക് ടിവി, മിണ്ടാതെ മക്ക ഭീകരവാദ കേന്ദ്രമാക്കിയ സിഎന്എന് 4, 2019, 13:59 ജമാഅത്തെ ഇസ്ലാമി ഓഫീസുകളും വീടുകളും പൂട്ടി സീൽ ചെയ്തു, കശ്മീരിൽ വൻ പ്രതിഷേധം 2, 2019, 17:26 ഹാദിയയെ കാണാന് ജമാഅത്തെ ഇസ്ലാമിയുടെ മെഡിക്കല് സംഘം, കടത്തിവിടില്ലെന്ന് പോലീസും; ലക്ഷ്യമെന്ത്? 7, 2017, 17:54 ഗെയിലിന്റെ വാടകയിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് കോടികളുടെ വരുമാനം! സമരത്തിന് പിന്നില് സാമ്പത്തിക ലാഭമോ? 5, 2017, 18:38 കാന്തപുരം മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും ലീഗും ചെയ്തത് കൊടുംവഞ്ചന?മലപ്പുറം ഹമദ് ഐടിഐയിൽ നടന്നത് 28, 2017, 12:35 ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളില് ദേശവിരുദ്ധ ആശയങ്ങള്? പരിശോധിക്കാന് പ്രത്യേക സമിതി 2, 2017, 00:47 'നേരും നന്മയും' എല്ലാം വാക്കില് മാത്രം...മീഡിയ വണ്ണില് 36 പേര്ക്ക് പിരിച്ചുവിടല് നോട്ടീസ് 1, 2016, 15:46 മുത്തലാക്കിനെ കുറിച്ച് പറയുമ്പോള് സിവില് കോഡിനെ കുറിച്ച് പറയുന്ന ജമാഅത്തും ലീഗും...ഒടുവില് 30, 2016, 16:03 നേരുംനന്മയും പറയുന്ന ജമാഅത്തെ ഇസ്ലാമിക്കാര് എവിടെ...മീഡിയ വണ്ണില് കൂട്ട പിരിച്ചുവിടല്, മതം വേറെ
ജമാഅത്തെ ഇസ്ലാമി: Latest ജമാഅത്തെ ഇസ്ലാമി
https://malayalam.oneindia.com/topic/%E0%B4%9C%E0%B4%AE%E0%B4%BE%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ജമാഅത്തെ ഇസ്ലാമി വ്യാജ വാര്ത്തയില് മാപ്പ് പറഞ്ഞ് റിപബ്ലിക് ടിവി, മിണ്ടാതെ മക്ക ഭീകരവാദ കേന്ദ്രമാക്കിയ സിഎന്എന് 4, 2019, 13:59 ജമാഅത്തെ ഇസ്ലാമി ഓഫീസുകളും വീടുകളും പൂട്ടി സീൽ ചെയ്തു, കശ്മീരിൽ വൻ പ്രതിഷേധം 2, 2019, 17:26 ഹാദിയയെ കാണാന് ജമാഅത്തെ ഇസ്ലാമിയുടെ മെഡിക്കല് സംഘം, കടത്തിവിടില്ലെന്ന് പോലീസും; ലക്ഷ്യമെന്ത്? 7, 2017, 17:54 ഗെയിലിന്റെ വാടകയിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് കോടികളുടെ വരുമാനം! സമരത്തിന് പിന്നില് സാമ്പത്തിക ലാഭമോ? 5, 2017, 18:38 കാന്തപുരം മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും ലീഗും ചെയ്തത് കൊടുംവഞ്ചന?മലപ്പുറം ഹമദ് ഐടിഐയിൽ നടന്നത് 28, 2017, 12:35 ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളില് ദേശവിരുദ്ധ ആശയങ്ങള്? പരിശോധിക്കാന് പ്രത്യേക സമിതി 2, 2017, 00:47 'നേരും നന്മയും' എല്ലാം വാക്കില് മാത്രം...മീഡിയ വണ്ണില് 36 പേര്ക്ക് പിരിച്ചുവിടല് നോട്ടീസ് 1, 2016, 15:46 മുത്തലാക്കിനെ കുറിച്ച് പറയുമ്പോള് സിവില് കോഡിനെ കുറിച്ച് പറയുന്ന ജമാഅത്തും ലീഗും...ഒടുവില് 30, 2016, 16:03 നേരുംനന്മയും പറയുന്ന ജമാഅത്തെ ഇസ്ലാമിക്കാര് എവിടെ...മീഡിയ വണ്ണില് കൂട്ട പിരിച്ചുവിടല്, മതം വേറെ ### Headline : ജമാഅത്തെ ഇസ്ലാമി: Latest ജമാഅത്തെ ഇസ്ലാമി
582
റായ്പൂര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില് പ്രശ്നങ്ങള് ഉണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്.ഇവര് തമ്മിലുള്ള പ്രശ്നം കാരണമാണ് ജനങ്ങള് ബുദ്ധിമുട്ടുന്നതെന്ന് ബാഗല് പറഞ്ഞു.മോദി സര്ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്ഷങ്ങളില് നോട്ടുനിരോധനം ജിഎസ്ടി പോലുള്ള ദുരന്തങ്ങളാണ് ജനങ്ങള് അനുഭവിച്ചത്.എന്നാല് രണ്ടാം സര്ക്കാരിന്റെ ഏഴുമാസങ്ങളില് അമിത് ഷാ കശ്മീരിന്റെ പ്രത്യേക പദവി പിന്വലിച്ചു, സിഎഎയും എന്ആര്സിയും കൊണ്ടുവന്നു.രാജ്യത്തെ മുഴുവന് എന്ആര്സി പഠിപ്പിക്കുകയാണ് മോദിയും ഷായുമെന്ന് ബാഗല് പറഞ്ഞു.അമിത് ഷാ കേന്ദ്ര മന്ത്രിസഭയില് എത്തിയ ഏഴു മാസം കൊണ്ട് ജനങ്ങളെ തെരുവിലെത്തിച്ചെന്നും ബാഗല് പറഞ്ഞു.ഒരുവശത്ത് അമിത് ഷാ ചരിത്രത്തെ കുറിച്ച് പറയുന്നു.സിഎഎ, എന്ആര്സി, എന്പിആര് എന്നിവ നടപ്പാക്കുമെന്ന് പറയുന്നു.എന്നാല് എന്ആര്സി നടപ്പാക്കില്ലെന്നാണ് മോദി പിന്നീട് പറഞ്ഞത്.ആരാണ് സത്യം പറയുന്നതെന്ന് ഇതിലൂടെ ചോദ്യമുയര്ന്നിരിക്കുകയാണെന്നും ബാഗല് പറഞ്ഞു.നേരത്തെ ഛത്തീസ്ഗഡില് എന്ആര്സി നടപ്പാക്കില്ലെന്ന് ബാഗല് പറഞ്ഞിരുന്നു.രണ്ട് തരത്തിലുള്ള പ്രസ്താവനകള് സൂചിപ്പിക്കുന്നത് ഇരുവരും തമ്മില് എന്തൊക്കെയോ പ്രശ്നങ്ങള് ഉണ്ടെന്നാണ്.എന്തായാലും അതിലൂടെ രാജ്യമാണ് ബുദ്ധിമുട്ടുന്നതെന്നും ബാഗല് പറഞ്ഞു.ഇന്ന് രാജ്യം പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയില് ബുദ്ധിമുട്ടുകയാണ്.എന്നാല് ഒരാള് പോലും ഇക്കാര്യത്തെ കുറിച്ച് മിണ്ടുന്നില്ല.അവര് ശരിക്കുമുള്ള വിഷയത്തില് നിന്ന് ശ്രദ്ധതിരിച്ച് പൗരത്വ നിയമത്തിലേക്ക് കാര്യങ്ങള് കൊണ്ടുപോകുകയാണെന്നും ബാഗല് കുറ്റപ്പെടുത്തി.നിങ്ങളോട് ആരെങ്കിലും ഇന്ത്യന് പൗരത്വം തെളിയിക്കാന് ആവശ്യപ്പെട്ടാല്, അതായിരിക്കും ഏറ്റവും നാണകെടുത്തുന്ന ചോദ്യമെന്നും ബാഗല് പറഞ്ഞു.എന്റെ സംസ്ഥാനത്ത് 40 ശതമാനം ജനങ്ങള് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് കഴിയുന്നത്.അവരില് ഭൂരിഭാഗത്തിനും ഭൂമിയില്ല.അവര് എങ്ങനെയാണ് പൗരത്വം തെളിയിക്കുകയെന്നും ബാഗല് ചോദിച്ചു.അതേസമയം ബാഗല് ആദ്യം സ്വന്തം പാര്ട്ടിയിലെ പ്രശ്നങ്ങള് പരിഹരിക്കട്ടെയെന്നും ബിജെപി തിരിച്ചടിച്ചു
മോദിയും അമിത് ഷായും തമ്മില് പ്രശ്നങ്ങള്... പക്ഷേ ജനങ്ങള് അനുഭവിക്കുന്നുവെന്ന് ഭൂപേഷ് ബാഗല്
https://malayalam.oneindia.com/news/india/bhupesh-baghel-says-bjp-have-an-internal-conflict-240473.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : റായ്പൂര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില് പ്രശ്നങ്ങള് ഉണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്.ഇവര് തമ്മിലുള്ള പ്രശ്നം കാരണമാണ് ജനങ്ങള് ബുദ്ധിമുട്ടുന്നതെന്ന് ബാഗല് പറഞ്ഞു.മോദി സര്ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്ഷങ്ങളില് നോട്ടുനിരോധനം ജിഎസ്ടി പോലുള്ള ദുരന്തങ്ങളാണ് ജനങ്ങള് അനുഭവിച്ചത്.എന്നാല് രണ്ടാം സര്ക്കാരിന്റെ ഏഴുമാസങ്ങളില് അമിത് ഷാ കശ്മീരിന്റെ പ്രത്യേക പദവി പിന്വലിച്ചു, സിഎഎയും എന്ആര്സിയും കൊണ്ടുവന്നു.രാജ്യത്തെ മുഴുവന് എന്ആര്സി പഠിപ്പിക്കുകയാണ് മോദിയും ഷായുമെന്ന് ബാഗല് പറഞ്ഞു.അമിത് ഷാ കേന്ദ്ര മന്ത്രിസഭയില് എത്തിയ ഏഴു മാസം കൊണ്ട് ജനങ്ങളെ തെരുവിലെത്തിച്ചെന്നും ബാഗല് പറഞ്ഞു.ഒരുവശത്ത് അമിത് ഷാ ചരിത്രത്തെ കുറിച്ച് പറയുന്നു.സിഎഎ, എന്ആര്സി, എന്പിആര് എന്നിവ നടപ്പാക്കുമെന്ന് പറയുന്നു.എന്നാല് എന്ആര്സി നടപ്പാക്കില്ലെന്നാണ് മോദി പിന്നീട് പറഞ്ഞത്.ആരാണ് സത്യം പറയുന്നതെന്ന് ഇതിലൂടെ ചോദ്യമുയര്ന്നിരിക്കുകയാണെന്നും ബാഗല് പറഞ്ഞു.നേരത്തെ ഛത്തീസ്ഗഡില് എന്ആര്സി നടപ്പാക്കില്ലെന്ന് ബാഗല് പറഞ്ഞിരുന്നു.രണ്ട് തരത്തിലുള്ള പ്രസ്താവനകള് സൂചിപ്പിക്കുന്നത് ഇരുവരും തമ്മില് എന്തൊക്കെയോ പ്രശ്നങ്ങള് ഉണ്ടെന്നാണ്.എന്തായാലും അതിലൂടെ രാജ്യമാണ് ബുദ്ധിമുട്ടുന്നതെന്നും ബാഗല് പറഞ്ഞു.ഇന്ന് രാജ്യം പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയില് ബുദ്ധിമുട്ടുകയാണ്.എന്നാല് ഒരാള് പോലും ഇക്കാര്യത്തെ കുറിച്ച് മിണ്ടുന്നില്ല.അവര് ശരിക്കുമുള്ള വിഷയത്തില് നിന്ന് ശ്രദ്ധതിരിച്ച് പൗരത്വ നിയമത്തിലേക്ക് കാര്യങ്ങള് കൊണ്ടുപോകുകയാണെന്നും ബാഗല് കുറ്റപ്പെടുത്തി.നിങ്ങളോട് ആരെങ്കിലും ഇന്ത്യന് പൗരത്വം തെളിയിക്കാന് ആവശ്യപ്പെട്ടാല്, അതായിരിക്കും ഏറ്റവും നാണകെടുത്തുന്ന ചോദ്യമെന്നും ബാഗല് പറഞ്ഞു.എന്റെ സംസ്ഥാനത്ത് 40 ശതമാനം ജനങ്ങള് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് കഴിയുന്നത്.അവരില് ഭൂരിഭാഗത്തിനും ഭൂമിയില്ല.അവര് എങ്ങനെയാണ് പൗരത്വം തെളിയിക്കുകയെന്നും ബാഗല് ചോദിച്ചു.അതേസമയം ബാഗല് ആദ്യം സ്വന്തം പാര്ട്ടിയിലെ പ്രശ്നങ്ങള് പരിഹരിക്കട്ടെയെന്നും ബിജെപി തിരിച്ചടിച്ചു ### Headline : മോദിയും അമിത് ഷായും തമ്മില് പ്രശ്നങ്ങള്... പക്ഷേ ജനങ്ങള് അനുഭവിക്കുന്നുവെന്ന് ഭൂപേഷ് ബാഗല്
583
മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിൽ മന്ത്രി കോടിയേറി ബാലകൃഷ്ണൻ ധ്യാനകേന്ദ്രം സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപ്രക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.നിയമ സെക്രട്ടറിയിൽ നിന്ന് ഉപദേശം തേടിയശേഷം മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നേരിട്ടുപോയി അന്വേഷിക്കണമെന്ന് മന്ത്രി കോടിയേരിയുടെ മറുപടിയിൽ തൃപ്തരാകാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.കെ.എം.മാണിയാണ് ഉപക്ഷേപത്തിലൂടെ ഈ പ്രശ്നം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.മറുപുറംഃ ശരിയാണ് മാണിസാറെ, കോടിയേരി മന്ത്രിക്ക് മുരിങ്ങൂരു വരെ ഒന്നുപോയി വരാമായിരുന്നു.ഒരാഴ്ച അവിടെ ധ്യാനമിരുന്നാലും കുഴപ്പമില്ലായിരുന്നു.കോടിയേരിയുടെ തിളപ്പൊക്കെ മാറുമായിരുന്നു.പക്ഷെ അതല്ലല്ലോ കഥ.പുതിയ അന്വേഷണ പ്രകാരം മാണി സാറ് ഉൾപ്പെട്ട കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താണ് മുരിങ്ങൂര് പരിശോധന വേണമെന്ന് കോടതി നിർദ്ദേശിച്ചത്.അന്നത്തെ സർക്കാർ പളളിയിൽ വിശുദ്ധജലം തളിക്കാൻ നിൽക്കുന്ന പയ്യന്മാരെപ്പോലെയുളള ചിലരെ അന്വേഷണത്തിനു വിട്ടു.അവരവിടെ ചെന്ന് രണ്ടു പാട്ടുകുർബാനയും നടത്തി കോടതിയിൽ റിപ്പോർക്കു നൽകി.കോടതിയാകട്ടെ ആ റിപ്പോർട്ട് ചവറ്റുകൂന എന്നറിയപ്പെടുന്ന വിശുദ്ധ സ്ഥലത്തേക്ക് ചുരുട്ടിയൊരേറും നടത്തി.പിന്നീടാണ് ഇടതുപക്ഷം കയറുന്നതും കോടതി വീണ്ടും അന്വേഷണ ഉത്തരവിട്ടതും.കമ്മ്യൂണിസ്റ്റുകാരെന്ന് അറിയപ്പെടുന്നത് കൊണ്ട്, ഭക്തിമാർഗം അവരുടെ വഴിയല്ലാത്തതുകൊണ്ടും റെയ്ഡങ്ങ് കേമമാക്കി.അന്വേഷണ ഉദ്യോഗസ് ്ഥൻ പറയുന്നത്, അവിടെ കണ്ടതും കേട്ടതും പുറത്തു പറയാൻ കൊളളില്ലെന്നാണ്.സംഗതി കോടതി കേസാണ്, ആരാന്റെ അമ്മയെ തെറിപറഞ്ഞിട്ട് യാതൊരു കാര്യവുമില്ല..അഭിപ്രായങ്ങൾ
മുരിങ്ങൂർ - പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
http://www.puzha.com/blog/news-news1_oct18_2006/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിൽ മന്ത്രി കോടിയേറി ബാലകൃഷ്ണൻ ധ്യാനകേന്ദ്രം സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപ്രക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.നിയമ സെക്രട്ടറിയിൽ നിന്ന് ഉപദേശം തേടിയശേഷം മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നേരിട്ടുപോയി അന്വേഷിക്കണമെന്ന് മന്ത്രി കോടിയേരിയുടെ മറുപടിയിൽ തൃപ്തരാകാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.കെ.എം.മാണിയാണ് ഉപക്ഷേപത്തിലൂടെ ഈ പ്രശ്നം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.മറുപുറംഃ ശരിയാണ് മാണിസാറെ, കോടിയേരി മന്ത്രിക്ക് മുരിങ്ങൂരു വരെ ഒന്നുപോയി വരാമായിരുന്നു.ഒരാഴ്ച അവിടെ ധ്യാനമിരുന്നാലും കുഴപ്പമില്ലായിരുന്നു.കോടിയേരിയുടെ തിളപ്പൊക്കെ മാറുമായിരുന്നു.പക്ഷെ അതല്ലല്ലോ കഥ.പുതിയ അന്വേഷണ പ്രകാരം മാണി സാറ് ഉൾപ്പെട്ട കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താണ് മുരിങ്ങൂര് പരിശോധന വേണമെന്ന് കോടതി നിർദ്ദേശിച്ചത്.അന്നത്തെ സർക്കാർ പളളിയിൽ വിശുദ്ധജലം തളിക്കാൻ നിൽക്കുന്ന പയ്യന്മാരെപ്പോലെയുളള ചിലരെ അന്വേഷണത്തിനു വിട്ടു.അവരവിടെ ചെന്ന് രണ്ടു പാട്ടുകുർബാനയും നടത്തി കോടതിയിൽ റിപ്പോർക്കു നൽകി.കോടതിയാകട്ടെ ആ റിപ്പോർട്ട് ചവറ്റുകൂന എന്നറിയപ്പെടുന്ന വിശുദ്ധ സ്ഥലത്തേക്ക് ചുരുട്ടിയൊരേറും നടത്തി.പിന്നീടാണ് ഇടതുപക്ഷം കയറുന്നതും കോടതി വീണ്ടും അന്വേഷണ ഉത്തരവിട്ടതും.കമ്മ്യൂണിസ്റ്റുകാരെന്ന് അറിയപ്പെടുന്നത് കൊണ്ട്, ഭക്തിമാർഗം അവരുടെ വഴിയല്ലാത്തതുകൊണ്ടും റെയ്ഡങ്ങ് കേമമാക്കി.അന്വേഷണ ഉദ്യോഗസ് ്ഥൻ പറയുന്നത്, അവിടെ കണ്ടതും കേട്ടതും പുറത്തു പറയാൻ കൊളളില്ലെന്നാണ്.സംഗതി കോടതി കേസാണ്, ആരാന്റെ അമ്മയെ തെറിപറഞ്ഞിട്ട് യാതൊരു കാര്യവുമില്ല..അഭിപ്രായങ്ങൾ ### Headline : മുരിങ്ങൂർ - പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
584
കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയില് ഏറ്റുമുട്ടലില് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് ഹൈക്കോടതി.കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്ത്തിയുടെയും സഹോദരങ്ങളുടെ ഹര്ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.കോടതി അന്തിമ തീരുമാനം പറയുംവരെ സംസ്കരിക്കരുതെന്നാണ് നിര്ദേശം.തൃശൂര് മെഡിക്കല് കോളജില് സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങള്.അഴുകാത്ത നിലയില് മൃതദേഹങ്ങള് സൂക്ഷിക്കാന് സര്ക്കാര് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചിട്ടുണ്ട്.രണ്ടുപേരെ വെടിവച്ചു കൊന്ന സംഭവത്തില് പ്രത്യേകം കേസ് രജിസ്റ്റര് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.ദില്ലി മാത്രം പോര...ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള് വേണമെന്ന് കോണ്ഗ്രസ്, പേരുകള് നിര്ദേശിച്ചു നേരത്തെ പാലക്കാട് സെഷന്സ് കോടതി ബന്ധുക്കളുടെ അപേക്ഷ പരിഗണിച്ച് സംസ്കാരം നാല് ദിവസം തടഞ്ഞിരുന്നു.ശേഷം പോലീസ് വാദം അംഗീകരിച്ച് സംസ്കരിക്കാന് നിര്ദേശിച്ചു.ഇതിനെതിരെയാണ് ബന്ധുക്കള് ഹൈക്കോടതിയെ സമീപിച്ചത്.പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട് പരിശോധിക്കാതെയാണ് സെഷന്സ് കോടതി സംസ്കരിക്കാന് നിര്ദേശിച്ചതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.സംസ്കരിച്ചുകഴിഞ്ഞാല് വീണ്ടുമൊരു പോസ്റ്റ്മോര്ട്ടത്തിനുള്ള പ്രതിസന്ധി ബന്ധുക്കള് ചൂണ്ടിക്കാട്ടുന്നു.വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് ബന്ധുക്കള് പറയുന്നത്.കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ഹാജരാക്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു.മരണത്തെ കുറിച്ചുള്ള പുകമറ നീങ്ങേണ്ടതുണ്ടെന്നും ജസ്റ്റിസ് പിഷാരടി നിരീക്ഷിച്ചു.ഏറ്റുമുട്ടല് കൊലപാതക കേസുകളില് സുപ്രീംകോടതിയുടെ മാര്ഗ നിര്ദേശങ്ങള് പോലീസ് പാലിച്ചില്ലെന്നാണ് ബന്ധുക്കള് പറയുന്നത്
മഞ്ചക്കണ്ടി ഏറ്റുമുട്ടല്; പ്രത്യേക അന്വേഷണം വേണമെന്ന് ബന്ധുക്കള്, മൃതദേഹം സംസ്കരിക്കില്ല
https://malayalam.oneindia.com/news/kerala/hc-asks-govt-to-preserve-bodies-of-slain-maoists-236362.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയില് ഏറ്റുമുട്ടലില് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് ഹൈക്കോടതി.കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്ത്തിയുടെയും സഹോദരങ്ങളുടെ ഹര്ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.കോടതി അന്തിമ തീരുമാനം പറയുംവരെ സംസ്കരിക്കരുതെന്നാണ് നിര്ദേശം.തൃശൂര് മെഡിക്കല് കോളജില് സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങള്.അഴുകാത്ത നിലയില് മൃതദേഹങ്ങള് സൂക്ഷിക്കാന് സര്ക്കാര് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചിട്ടുണ്ട്.രണ്ടുപേരെ വെടിവച്ചു കൊന്ന സംഭവത്തില് പ്രത്യേകം കേസ് രജിസ്റ്റര് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.ദില്ലി മാത്രം പോര...ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള് വേണമെന്ന് കോണ്ഗ്രസ്, പേരുകള് നിര്ദേശിച്ചു നേരത്തെ പാലക്കാട് സെഷന്സ് കോടതി ബന്ധുക്കളുടെ അപേക്ഷ പരിഗണിച്ച് സംസ്കാരം നാല് ദിവസം തടഞ്ഞിരുന്നു.ശേഷം പോലീസ് വാദം അംഗീകരിച്ച് സംസ്കരിക്കാന് നിര്ദേശിച്ചു.ഇതിനെതിരെയാണ് ബന്ധുക്കള് ഹൈക്കോടതിയെ സമീപിച്ചത്.പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട് പരിശോധിക്കാതെയാണ് സെഷന്സ് കോടതി സംസ്കരിക്കാന് നിര്ദേശിച്ചതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.സംസ്കരിച്ചുകഴിഞ്ഞാല് വീണ്ടുമൊരു പോസ്റ്റ്മോര്ട്ടത്തിനുള്ള പ്രതിസന്ധി ബന്ധുക്കള് ചൂണ്ടിക്കാട്ടുന്നു.വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് ബന്ധുക്കള് പറയുന്നത്.കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ഹാജരാക്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു.മരണത്തെ കുറിച്ചുള്ള പുകമറ നീങ്ങേണ്ടതുണ്ടെന്നും ജസ്റ്റിസ് പിഷാരടി നിരീക്ഷിച്ചു.ഏറ്റുമുട്ടല് കൊലപാതക കേസുകളില് സുപ്രീംകോടതിയുടെ മാര്ഗ നിര്ദേശങ്ങള് പോലീസ് പാലിച്ചില്ലെന്നാണ് ബന്ധുക്കള് പറയുന്നത് ### Headline : മഞ്ചക്കണ്ടി ഏറ്റുമുട്ടല്; പ്രത്യേക അന്വേഷണം വേണമെന്ന് ബന്ധുക്കള്, മൃതദേഹം സംസ്കരിക്കില്ല
585
്രത്തില് ദുല്ഖര് അവതരിപ്പിക്കുന്നത് ഇന്ത്യന് ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ ആയിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക കര്വാന് എന്ന സിനിമയിലൂടെ ബോളിവുഡില് അരങ്ങേറ്റം കുറിച്ചിരുന്നു.ഇര്ഫാന് ഖാനൊപ്പമെത്തിയ ആകര്ഷ് ഖുറാന ചിത്രത്തിന് പ്രേക്ഷകരില് മികച്ച പ്രതികരണമാണ് ലഭിച്ചത്.ചിത്രത്തിന്റെ വിജയത്തിനു ശേഷം ദുല്ഖര് ഇനി ബോളിവുഡില് എത്തുന്നത് സോയ ഫാക്ടര് എന്ന ചിത്രത്തിലാണ്.പരസ്യ നിര്മ്മാതാവും എഴുത്തുകാരിയുമായ അനുജ ചൗഹാന് 2008ല് ഇതേപേരില് എഴുതിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ നിര്മ്മിച്ചിരിക്കുന്നത് സോനം കപൂരാണ.് ഇതില് നായികയായി എത്തുന്നതും സോനം കപൂറാണ്.അഭിഷേക് ശര്മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില് ദുല്ഖര് അവതരിപ്പിക്കുന്നത് ഇന്ത്യന് ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ ആയിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.ഒരു പരസ്യക്കമ്പനിയില് ജോലി നോക്കുന്ന സോയ സിംഗ് സോളങ്കി എന്ന യുവതിക്ക് ജോലിയുടെ ഭാഗമായി ഇന്ത്യന് ക്രിക്കറ്റ് ടീമുമായി സഹകരിക്കേണ്ടിവരുന്നതും തുടര്ന്ന് രൂപപ്പെടുന്ന സവിശേഷ ബന്ധവുമാണ് ദി സോയ ഫാക്ടര് എന്ന നോവലിന്റെ പ്രമേയം.ചിത്രത്തില് ദുല്ഖര് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്ച്ച.വിരാട് കോലി തന്നെ ആവണമെന്നില്ലെന്നും ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന്റെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര കഥാപാത്രമാവാം ദുല്ഖര് അവതരിപ്പിക്കുന്നതെന്നും ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.എന്താണെങ്കിലും കുഞ്ഞിക്കയുടെ പുതിയ വേഷപകര്ച്ച കാണാനുള്ള ആകാംഷയിലാണ് ആരാധകര്
വിരാട് കോഹ്ലിയായി വേഷമിട്ട് ദുല്ഖര്..? ആകാംക്ഷയോടെ ആരാധകര്
https://bignewskerala.com/2018/08/12/dulquer-salmaan-new-movie-like-kohli/6684/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്രത്തില് ദുല്ഖര് അവതരിപ്പിക്കുന്നത് ഇന്ത്യന് ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ ആയിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക കര്വാന് എന്ന സിനിമയിലൂടെ ബോളിവുഡില് അരങ്ങേറ്റം കുറിച്ചിരുന്നു.ഇര്ഫാന് ഖാനൊപ്പമെത്തിയ ആകര്ഷ് ഖുറാന ചിത്രത്തിന് പ്രേക്ഷകരില് മികച്ച പ്രതികരണമാണ് ലഭിച്ചത്.ചിത്രത്തിന്റെ വിജയത്തിനു ശേഷം ദുല്ഖര് ഇനി ബോളിവുഡില് എത്തുന്നത് സോയ ഫാക്ടര് എന്ന ചിത്രത്തിലാണ്.പരസ്യ നിര്മ്മാതാവും എഴുത്തുകാരിയുമായ അനുജ ചൗഹാന് 2008ല് ഇതേപേരില് എഴുതിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ നിര്മ്മിച്ചിരിക്കുന്നത് സോനം കപൂരാണ.് ഇതില് നായികയായി എത്തുന്നതും സോനം കപൂറാണ്.അഭിഷേക് ശര്മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില് ദുല്ഖര് അവതരിപ്പിക്കുന്നത് ഇന്ത്യന് ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ ആയിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.ഒരു പരസ്യക്കമ്പനിയില് ജോലി നോക്കുന്ന സോയ സിംഗ് സോളങ്കി എന്ന യുവതിക്ക് ജോലിയുടെ ഭാഗമായി ഇന്ത്യന് ക്രിക്കറ്റ് ടീമുമായി സഹകരിക്കേണ്ടിവരുന്നതും തുടര്ന്ന് രൂപപ്പെടുന്ന സവിശേഷ ബന്ധവുമാണ് ദി സോയ ഫാക്ടര് എന്ന നോവലിന്റെ പ്രമേയം.ചിത്രത്തില് ദുല്ഖര് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്ച്ച.വിരാട് കോലി തന്നെ ആവണമെന്നില്ലെന്നും ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന്റെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര കഥാപാത്രമാവാം ദുല്ഖര് അവതരിപ്പിക്കുന്നതെന്നും ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.എന്താണെങ്കിലും കുഞ്ഞിക്കയുടെ പുതിയ വേഷപകര്ച്ച കാണാനുള്ള ആകാംഷയിലാണ് ആരാധകര് ### Headline : വിരാട് കോഹ്ലിയായി വേഷമിട്ട് ദുല്ഖര്..? ആകാംക്ഷയോടെ ആരാധകര്
586
വിഷയം സ്ഥലം മാറ്റം അന്തിക്കാട് പോലീസ്സ്റ്റേഷന്: നിലംതൊടാത്ത സ്ഥലംമാറ്റം..പിന്നില് ഗൂഢാലോചന? ക്രിമിനല് സംഘങ്ങള്ക്കായുള്ള ഒത്താശയെന്നു ജനം, എട്ടുമാസത്തിനിടെ എത്തിയത് നാലുപേര്, പ്രമാദമായ കേസുകളുടെ അന്വേഷണം വഴിമുട്ടി! 12, 2019, 18:22 തല്ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില് തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്ക്കാര് മരവിപ്പിച്ചു 14, 2019, 09:09 ബിജെപിയോട് കൊമ്പ് കോർത്തു; പ്രധാനമന്ത്രിയെ അനാദരിച്ചുവെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു 8, 2019, 09:17 സിബിഐയിൽ വീണ്ടും അഴിച്ചുപണി; നിർണായക ഉത്തരവിറക്കി ഇടക്കാല ഡയറക്ടർ, ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം 22, 2019, 13:17 അഴിമതിക്കുരുക്കിൽ യുപി മന്ത്രിസഭ; കൈക്കൂലി കേസിൽ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാർ അറസ്റ്റിൽ 6, 2019, 09:03 റഫേല് കരാര്: രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രം സ്ഥലംമാറ്റി, ആരാണ് മാധുലികയും പ്രശാന്ത് സുകുളും 25, 2018, 16:25 പുര കത്തിയപ്പോൾ വാഴ വെട്ടിയവർ; ദുരിതാശ്വാസക്കൊള്ള നടത്തിയവർക്കെതിരെ നടപടി; മലപ്പുറത്ത് രണ്ട് പേർ..4, 2018, 15:42 ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങൾ കടത്താൻ ശ്രമം; പോലീസുകാർക്ക് കൂട്ട സ്ഥലം മാറ്റം 1, 2018, 15:37 പാസ്പോർട്ട് വിവാദത്തിൽ വഴിത്തിരിവ്; ദമ്പതികൾ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പോലീസ് 27, 2018, 10:54 'ഞങ്ങളെ വീട്ട് പോകല്ല സാറേ..'; സ്ഥലംമാറിപ്പോവുന്ന അധ്യാപകനെ തടഞ്ഞുവെച്ച് വിദ്യാര്ഥികള് (വീഡിയോ) 22, 2018, 10:51 13 എസ്പിമാരെ സ്ഥലം മാറ്റി, അശോക് യാദവ് ഇന്റലിജൻസ് ഐജി, കേരള പോലീസിൽ കൂട്ട സ്ഥലംമാറ്റം! 8, 2018, 21:54 അസൗകര്യങ്ങളില് വീര്പ്പുമുട്ടി ജില്ലാ അഡീഷണല് സെഷന്സ് (ഒന്ന്) കോടതി; കുടുസു മുറിയില് നിന്നുതിരിയാന് ഇടമില്ല
സ്ഥലം മാറ്റം: Latest സ്ഥലം മാറ്റം
https://malayalam.oneindia.com/topic/%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B2%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം സ്ഥലം മാറ്റം അന്തിക്കാട് പോലീസ്സ്റ്റേഷന്: നിലംതൊടാത്ത സ്ഥലംമാറ്റം..പിന്നില് ഗൂഢാലോചന? ക്രിമിനല് സംഘങ്ങള്ക്കായുള്ള ഒത്താശയെന്നു ജനം, എട്ടുമാസത്തിനിടെ എത്തിയത് നാലുപേര്, പ്രമാദമായ കേസുകളുടെ അന്വേഷണം വഴിമുട്ടി! 12, 2019, 18:22 തല്ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില് തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്ക്കാര് മരവിപ്പിച്ചു 14, 2019, 09:09 ബിജെപിയോട് കൊമ്പ് കോർത്തു; പ്രധാനമന്ത്രിയെ അനാദരിച്ചുവെന്ന വിവാദത്തിനിടെ യതീഷ് ചന്ദ്ര തെറിച്ചു 8, 2019, 09:17 സിബിഐയിൽ വീണ്ടും അഴിച്ചുപണി; നിർണായക ഉത്തരവിറക്കി ഇടക്കാല ഡയറക്ടർ, ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം 22, 2019, 13:17 അഴിമതിക്കുരുക്കിൽ യുപി മന്ത്രിസഭ; കൈക്കൂലി കേസിൽ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാർ അറസ്റ്റിൽ 6, 2019, 09:03 റഫേല് കരാര്: രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രം സ്ഥലംമാറ്റി, ആരാണ് മാധുലികയും പ്രശാന്ത് സുകുളും 25, 2018, 16:25 പുര കത്തിയപ്പോൾ വാഴ വെട്ടിയവർ; ദുരിതാശ്വാസക്കൊള്ള നടത്തിയവർക്കെതിരെ നടപടി; മലപ്പുറത്ത് രണ്ട് പേർ..4, 2018, 15:42 ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങൾ കടത്താൻ ശ്രമം; പോലീസുകാർക്ക് കൂട്ട സ്ഥലം മാറ്റം 1, 2018, 15:37 പാസ്പോർട്ട് വിവാദത്തിൽ വഴിത്തിരിവ്; ദമ്പതികൾ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പോലീസ് 27, 2018, 10:54 'ഞങ്ങളെ വീട്ട് പോകല്ല സാറേ..'; സ്ഥലംമാറിപ്പോവുന്ന അധ്യാപകനെ തടഞ്ഞുവെച്ച് വിദ്യാര്ഥികള് (വീഡിയോ) 22, 2018, 10:51 13 എസ്പിമാരെ സ്ഥലം മാറ്റി, അശോക് യാദവ് ഇന്റലിജൻസ് ഐജി, കേരള പോലീസിൽ കൂട്ട സ്ഥലംമാറ്റം! 8, 2018, 21:54 അസൗകര്യങ്ങളില് വീര്പ്പുമുട്ടി ജില്ലാ അഡീഷണല് സെഷന്സ് (ഒന്ന്) കോടതി; കുടുസു മുറിയില് നിന്നുതിരിയാന് ഇടമില്ല ### Headline : സ്ഥലം മാറ്റം: Latest സ്ഥലം മാറ്റം
587
സുപ്രീം കോടതി വിധികളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ച ഒന്നായിരുന്നു ശബരിമല സ്ത്രീപ്രവേശന വിധി.2018 സെപ്റ്റംബർ 28 നായിരുന്നു സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്.ഇത് കേരളത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സൃഷ്ട്ടിച്ചത്.സ്ത്രീ പ്രവേശന വിധിക്ക് ശേഷം തനിക്ക് നേരെ നിരവധി ഭീഷണികൾ നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂട്.സോഷ്യൽമീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഭീഷണികളിൽ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.തന്റെ സഹപ്രവർത്തകരും ബന്ധുക്കളും സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.മുംബയിലെ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞത്.വിഷയത്തില് ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.ശബരിമല യുവതി പ്രവേശന വിധിയില് താന് ഉറച്ച് നില്ക്കുന്നു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ചന്ദ്രചൂഡ് സ്ത്രീകളെ അകറ്റിനിര്ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്കുന്ന അവരുടെ ഭരണഘടനാ അവകാശങ്ങള് കവര്ന്നെടുക്കുകയാണെന്നും പറഞ്ഞു.എന്നാല് വ്യക്തിപരമായ നിലപാടുകള്ക്ക് അപ്പുറം ജഡ്ജിമാര് എല്ലാ അഭിപ്രായങ്ങളും കണക്കില് എടുത്ത് വേണം നിലപാട് സ്വീകരിക്കേണ്ടത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി
ശബരിമല വിധിക്ക് ശേഷം ഭീഷണി
https://www.malayalamexpress.in/archives/852305/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സുപ്രീം കോടതി വിധികളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ച ഒന്നായിരുന്നു ശബരിമല സ്ത്രീപ്രവേശന വിധി.2018 സെപ്റ്റംബർ 28 നായിരുന്നു സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്.ഇത് കേരളത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സൃഷ്ട്ടിച്ചത്.സ്ത്രീ പ്രവേശന വിധിക്ക് ശേഷം തനിക്ക് നേരെ നിരവധി ഭീഷണികൾ നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂട്.സോഷ്യൽമീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഭീഷണികളിൽ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.തന്റെ സഹപ്രവർത്തകരും ബന്ധുക്കളും സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.മുംബയിലെ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞത്.വിഷയത്തില് ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.ശബരിമല യുവതി പ്രവേശന വിധിയില് താന് ഉറച്ച് നില്ക്കുന്നു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ചന്ദ്രചൂഡ് സ്ത്രീകളെ അകറ്റിനിര്ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്കുന്ന അവരുടെ ഭരണഘടനാ അവകാശങ്ങള് കവര്ന്നെടുക്കുകയാണെന്നും പറഞ്ഞു.എന്നാല് വ്യക്തിപരമായ നിലപാടുകള്ക്ക് അപ്പുറം ജഡ്ജിമാര് എല്ലാ അഭിപ്രായങ്ങളും കണക്കില് എടുത്ത് വേണം നിലപാട് സ്വീകരിക്കേണ്ടത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി ### Headline : ശബരിമല വിധിക്ക് ശേഷം ഭീഷണി
588
തിരുവനന്തപുരം: ദരിദ്രരെയും പ്രളയബാധിതരേയും പട്ടിണിക്കിട്ട് കോടികള് പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സര്ക്കാര് കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.ഓണക്കിറ്റും സ്പെഷ്യല് പഞ്ചസാരയും ഈ വര്ഷം നല്കേണ്ടെന്ന് തീരുമാനിച്ച സംസ്ഥാന സര്ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള കടുത്ത അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു.അന്ത്യോദയ അന്നയോജന വിഭാഗത്തില്പ്പെടുന്ന അഞ്ച് ലക്ഷം പേരാണ് സര്ക്കാര് ഓണക്കിറ്റ് നിഷേധിച്ച സാഹചര്യത്തില് ദുരിതം അനുഭവിക്കുന്നത്.ഓണക്കിറ്റിലും സെപ്ഷ്യല് പഞ്ചസാര നല്കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്ക്കാര് ആര്ഭാടത്തിനും ധൂര്ത്തിനുമായി പൊടിക്കുന്നത് കോടികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.ഓണക്കാലത്ത് സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായ ന്യായവില സ്ഥാപനങ്ങളിലൂടെ അവശ്യസാധനങ്ങള് നല്കാന് കാലങ്ങളായി എല്ലാ സര്ക്കാരും മുന്ഗണന നല്കിയിരുന്നു.അധിക ചിലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്പെഷ്യല് പഞ്ചസാരയും നല്കാനാവില്ലെന്ന സര്ക്കാര് നിലപാട് പ്രതിഷേധാര്ഹമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്ക്കാരിന്റെ 'ആയിരം ദിനം' ജില്ലകള് തോറും ആഘോഷിക്കാന് ഖജനാവില് നിന്നും പൊടിച്ചത് കോടികളാണ്.ഇതിനു പുറമെ മന്ത്രി മന്ദിരം മോഡി പിടിപ്പിക്കാനും വിലകൂടിയ കാറുകള് വാങ്ങാനും ഇഷ്ടക്കാരെ അധികാരത്തിന്റെ ഉന്നത ശ്രേണിയില് നിയമിക്കാനും പൊടിച്ചത് സാധരണക്കാരന്റെ നികുതി പണമാണ്.ഈ അനാവശ്യ ചെലവുകള് ഒഴുവാക്കിയിരുന്നെങ്കില് സാധാരണക്കാരന് ഓണം സന്തോഷത്തോടെയും കീശചോരാതെയും ആഘോഷിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.പ്രളയബാധിതര്ക്ക് പ്രഖ്യാപിച്ച അടിയന്തിര ധനസഹായം വിതരണം ചെയ്യുന്നതിലും സര്ക്കാര് അലംഭാവം കാട്ടി.സെപ്റ്റംബര് 7ന് മുമ്പായി പ്രളയബാധിതര്ക്ക് അടിയന്തര സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്നാണ് സര്ക്കാര് പ്രഖ്യാപിച്ചത്.എന്നാല് ക്യാമ്പുകളില് കഴിഞ്ഞ ഒന്നേകാല് ലക്ഷത്തോളം ദുരന്തബാധിതരില് വെറും അമ്പതിനായിരത്തില് താഴെ പേര്ക്ക് മാത്രമാണ് സര്ക്കാരിന്റെ സഹായം ലഭിച്ചത്.സര്ക്കാര് സ്ഥാപനങ്ങള്ക്ക് അവധിയായതിനാല് ഓണം കഴിഞ്ഞ് മാത്രമെ ഇവര്ക്ക് സാമ്പത്തിക സഹായം ലഭിക്കൂ എന്നതും ഏറെ വേദനാജനകമാണ്.സര്ക്കാരിന്റെ ജാഗ്രത കുറവുകൊണ്ട് സംസ്ഥാനത്തെ സാധാരണക്കാരുടേയും പ്രളയബാധിതരുടേയും ഓണം വെള്ളത്തിലായതെന്നും മുല്ലപ്പള്ളി പറഞ്ഞു
ഓണക്കിറ്റും സ്പെഷ്യല് പഞ്ചസാരയും ഈ വര്ഷം നല്കേണ്ടെന്ന സർക്കാർ തീരുമാനം അനീതി; മുല്ലപ്പള്ളി രാമചന്ദ്രന്
https://www.malayalamexpress.in/archives/800455/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ദരിദ്രരെയും പ്രളയബാധിതരേയും പട്ടിണിക്കിട്ട് കോടികള് പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സര്ക്കാര് കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.ഓണക്കിറ്റും സ്പെഷ്യല് പഞ്ചസാരയും ഈ വര്ഷം നല്കേണ്ടെന്ന് തീരുമാനിച്ച സംസ്ഥാന സര്ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള കടുത്ത അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു.അന്ത്യോദയ അന്നയോജന വിഭാഗത്തില്പ്പെടുന്ന അഞ്ച് ലക്ഷം പേരാണ് സര്ക്കാര് ഓണക്കിറ്റ് നിഷേധിച്ച സാഹചര്യത്തില് ദുരിതം അനുഭവിക്കുന്നത്.ഓണക്കിറ്റിലും സെപ്ഷ്യല് പഞ്ചസാര നല്കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്ക്കാര് ആര്ഭാടത്തിനും ധൂര്ത്തിനുമായി പൊടിക്കുന്നത് കോടികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.ഓണക്കാലത്ത് സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായ ന്യായവില സ്ഥാപനങ്ങളിലൂടെ അവശ്യസാധനങ്ങള് നല്കാന് കാലങ്ങളായി എല്ലാ സര്ക്കാരും മുന്ഗണന നല്കിയിരുന്നു.അധിക ചിലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്പെഷ്യല് പഞ്ചസാരയും നല്കാനാവില്ലെന്ന സര്ക്കാര് നിലപാട് പ്രതിഷേധാര്ഹമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്ക്കാരിന്റെ 'ആയിരം ദിനം' ജില്ലകള് തോറും ആഘോഷിക്കാന് ഖജനാവില് നിന്നും പൊടിച്ചത് കോടികളാണ്.ഇതിനു പുറമെ മന്ത്രി മന്ദിരം മോഡി പിടിപ്പിക്കാനും വിലകൂടിയ കാറുകള് വാങ്ങാനും ഇഷ്ടക്കാരെ അധികാരത്തിന്റെ ഉന്നത ശ്രേണിയില് നിയമിക്കാനും പൊടിച്ചത് സാധരണക്കാരന്റെ നികുതി പണമാണ്.ഈ അനാവശ്യ ചെലവുകള് ഒഴുവാക്കിയിരുന്നെങ്കില് സാധാരണക്കാരന് ഓണം സന്തോഷത്തോടെയും കീശചോരാതെയും ആഘോഷിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.പ്രളയബാധിതര്ക്ക് പ്രഖ്യാപിച്ച അടിയന്തിര ധനസഹായം വിതരണം ചെയ്യുന്നതിലും സര്ക്കാര് അലംഭാവം കാട്ടി.സെപ്റ്റംബര് 7ന് മുമ്പായി പ്രളയബാധിതര്ക്ക് അടിയന്തര സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്നാണ് സര്ക്കാര് പ്രഖ്യാപിച്ചത്.എന്നാല് ക്യാമ്പുകളില് കഴിഞ്ഞ ഒന്നേകാല് ലക്ഷത്തോളം ദുരന്തബാധിതരില് വെറും അമ്പതിനായിരത്തില് താഴെ പേര്ക്ക് മാത്രമാണ് സര്ക്കാരിന്റെ സഹായം ലഭിച്ചത്.സര്ക്കാര് സ്ഥാപനങ്ങള്ക്ക് അവധിയായതിനാല് ഓണം കഴിഞ്ഞ് മാത്രമെ ഇവര്ക്ക് സാമ്പത്തിക സഹായം ലഭിക്കൂ എന്നതും ഏറെ വേദനാജനകമാണ്.സര്ക്കാരിന്റെ ജാഗ്രത കുറവുകൊണ്ട് സംസ്ഥാനത്തെ സാധാരണക്കാരുടേയും പ്രളയബാധിതരുടേയും ഓണം വെള്ളത്തിലായതെന്നും മുല്ലപ്പള്ളി പറഞ്ഞു ### Headline : ഓണക്കിറ്റും സ്പെഷ്യല് പഞ്ചസാരയും ഈ വര്ഷം നല്കേണ്ടെന്ന സർക്കാർ തീരുമാനം അനീതി; മുല്ലപ്പള്ളി രാമചന്ദ്രന്
589
കണ്ണൂർ : നിറങ്ങളുടെ ചാരുത അറിയണമെങ്കിൽ പ്രകൃതിയിലേക്ക് തിരിയണം.പ്രകൃതിയുടെ നിറങ്ങൾ തിരിച്ചറിഞ്ഞ ശേഖർ കൗമാരത്തിന്റെ നിറവിൽ തുടങ്ങിയതാണ് ബത്തിക് പെയിന്റിൽ ഡിസൈൻ.തന്റെ മനസിലുള്ളതൊന്നും പറയുന്നതിനൊ മറ്റുള്ളവരുടെ ആശയങ്ങൾ കേൾക്കുന്നതിനും സാധിക്കാത്ത ശഖറിന് ചിത്രങ്ങളും നിറങ്ങളുമാണ് കൂട്ട്.വസ്ത്രങ്ങളും വാൾ ഹാങിങ്ങും ടേബിൾ മാറ്റും കൈ കൊണ്ട് വരച്ചാണ് ഡിസൈൻ ചെയ്യുന്നത്.ചെറുപ്പത്തിൽ ഒരു ആഗ്ലോ ഇന്ത്യന്റെ കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മണ്ണിൽ വരച്ച ശഖറിന്റെ ചിത്രങ്ങൾ കണ്ടാണ് കടയുടമ ശഖറിനെ ബത്തിക് പെയിന്റിംഗ് പഠിപ്പിക്കുന്നത്.തന്റെ ചിത്രങ്ങളും ഡിസൈൻ ചെയ്ത വസ്ത്രങ്ങളുമായി കണ്ണൂരിലേക്ക് വരുമ്പോൾ ഏറെ പ്രതീക്ഷകളായിരുന്നു അദ്ദേഹത്തിന്.ആ പ്രതീക്ഷയ്ക്കുള്ള അംഗീകരം ശഖറിന് കിട്ടുകയും ചെയ്തു.കണ്ണൂർ ടൗൺ സ്ക്വയറിലെ ക്രാഫ്റ്റ് മേളയിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ് തമിഴ്നാട് സ്വദേശികളായ ശേഖറും സഹോദരി മേരിയും.ജന്മനാ സംസാരശേഷി നഷ്ട്ടമായ ശേഖർ നിരവധി സംസ്ഥാനങ്ങളിലെ മേളകളിൽ പങ്കെടുത്തിട്ടുണ്ട്.രാസപദാർത്ഥങ്ങൾ ഒന്നും തന്നെ ചേർക്കാതെ ഉണ്ടാക്കുന്ന എറക്കൾ ഉപയോഗിച്ച് കൊണ്ട് ചെയ്യുന്ന ബത്തിക്ക് ചിത്രങ്ങൾ ആലേഖനം ചെയ്ത തുണിത്തരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.തന്നെ പോലെ സംസാരശേഷിയില്ലാത്ത ഇരുപതോളം കുടുംബങ്ങൾക്ക് ശേഖർ തന്നാൽ കഴിയുന്ന സഹായങ്ങൾ നൽകുന്നുണ്ട്.നിറങ്ങൾ കൊണ്ട് തെളിച്ചുള്ള ലോകത്തെ വരച്ചുകയാണ് ഈ കലാകാരൻ.ശമ്പളം മുടങ്ങിയിട്ട് ആറുമാസം; ബിഎസ്എൻഎൽ മെയിന്റനൻസ് വർക്ക് ജീവനക്കാർ പ്രതിസന്ധിയിൽ
പ്രകൃതിദത്തഛായം കൊണ്ട് വരകളിലെ വിസ്മയം തീർത്ത് തമിഴ്നാട് സ്വദേശി ശേഖർ
https://www.malayalamexpress.in/archives/505745/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ : നിറങ്ങളുടെ ചാരുത അറിയണമെങ്കിൽ പ്രകൃതിയിലേക്ക് തിരിയണം.പ്രകൃതിയുടെ നിറങ്ങൾ തിരിച്ചറിഞ്ഞ ശേഖർ കൗമാരത്തിന്റെ നിറവിൽ തുടങ്ങിയതാണ് ബത്തിക് പെയിന്റിൽ ഡിസൈൻ.തന്റെ മനസിലുള്ളതൊന്നും പറയുന്നതിനൊ മറ്റുള്ളവരുടെ ആശയങ്ങൾ കേൾക്കുന്നതിനും സാധിക്കാത്ത ശഖറിന് ചിത്രങ്ങളും നിറങ്ങളുമാണ് കൂട്ട്.വസ്ത്രങ്ങളും വാൾ ഹാങിങ്ങും ടേബിൾ മാറ്റും കൈ കൊണ്ട് വരച്ചാണ് ഡിസൈൻ ചെയ്യുന്നത്.ചെറുപ്പത്തിൽ ഒരു ആഗ്ലോ ഇന്ത്യന്റെ കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മണ്ണിൽ വരച്ച ശഖറിന്റെ ചിത്രങ്ങൾ കണ്ടാണ് കടയുടമ ശഖറിനെ ബത്തിക് പെയിന്റിംഗ് പഠിപ്പിക്കുന്നത്.തന്റെ ചിത്രങ്ങളും ഡിസൈൻ ചെയ്ത വസ്ത്രങ്ങളുമായി കണ്ണൂരിലേക്ക് വരുമ്പോൾ ഏറെ പ്രതീക്ഷകളായിരുന്നു അദ്ദേഹത്തിന്.ആ പ്രതീക്ഷയ്ക്കുള്ള അംഗീകരം ശഖറിന് കിട്ടുകയും ചെയ്തു.കണ്ണൂർ ടൗൺ സ്ക്വയറിലെ ക്രാഫ്റ്റ് മേളയിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ് തമിഴ്നാട് സ്വദേശികളായ ശേഖറും സഹോദരി മേരിയും.ജന്മനാ സംസാരശേഷി നഷ്ട്ടമായ ശേഖർ നിരവധി സംസ്ഥാനങ്ങളിലെ മേളകളിൽ പങ്കെടുത്തിട്ടുണ്ട്.രാസപദാർത്ഥങ്ങൾ ഒന്നും തന്നെ ചേർക്കാതെ ഉണ്ടാക്കുന്ന എറക്കൾ ഉപയോഗിച്ച് കൊണ്ട് ചെയ്യുന്ന ബത്തിക്ക് ചിത്രങ്ങൾ ആലേഖനം ചെയ്ത തുണിത്തരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.തന്നെ പോലെ സംസാരശേഷിയില്ലാത്ത ഇരുപതോളം കുടുംബങ്ങൾക്ക് ശേഖർ തന്നാൽ കഴിയുന്ന സഹായങ്ങൾ നൽകുന്നുണ്ട്.നിറങ്ങൾ കൊണ്ട് തെളിച്ചുള്ള ലോകത്തെ വരച്ചുകയാണ് ഈ കലാകാരൻ.ശമ്പളം മുടങ്ങിയിട്ട് ആറുമാസം; ബിഎസ്എൻഎൽ മെയിന്റനൻസ് വർക്ക് ജീവനക്കാർ പ്രതിസന്ധിയിൽ ### Headline : പ്രകൃതിദത്തഛായം കൊണ്ട് വരകളിലെ വിസ്മയം തീർത്ത് തമിഴ്നാട് സ്വദേശി ശേഖർ
590
ദില്ലി: വിവാദ നായികയായ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിനെ പാര്ലമെന്റിന്റെ പ്രതിരോധ മന്ത്രാലയ കാര്യ സമിതിയിലേക്ക് ശുപാര്ശ ചെയ്തു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിലുള്ള സമിതിയില് 21 അംഗങ്ങളാണുള്ളത്.മലേഗാവ് സ്ഫോടന കേസില് പ്രതിയായ പ്രഗ്യ ജാമ്യത്തിലിറങ്ങിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില് മല്സരിച്ചത്.അടുത്തിടെ ഒട്ടേറെ വിവാദങ്ങളില്പെട്ടിരുന്നു.മധ്യപ്രദേശിലെ ഭോപ്പാല് ലോക്സഭാ മണ്ഡലത്തില് നിന്നുള്ള എംപിയാണ് ഇവര്.മധ്യപ്രദേശ് മുന് മുഖ്യമന്ത്രി ദിഗ്വിജയ് സിങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധി ഘാതകന് നാഥുറാം ഗോഡ്സെയെ പുകഴ്ത്തിയ പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു.ഗോഡ്സെ യഥാര്ഥ രാജ്യസ്നേഹിയാണെന്നാണ് പ്രഗ്യ പറഞ്ഞത്.മഹാരാഷ്ട്രയില് സമയം കുറിച്ചു; 16-15-12 ഫോര്മുല, പവാര്-മോദി ചര്ച്ചയില് നെറ്റിചുളിച്ച് ശിവസേന കൂടാതെ ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ മകനാണെന്നും അവര് പറഞ്ഞിരുന്നു.ഗാന്ധിജിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികള് ഇവര് ബഹിഷ്കരിച്ചതും വാര്ത്തയായിരുന്നു.പ്രതിപക്ഷ നേതാക്കളായ ഫാറൂഖ് അബ്ദുല്ലയും ശരദ് പവാറും പാര്ലമെന്റിന്റെ പ്രതിരോധ മന്ത്രാലയ സമിതിയില് അംഗങ്ങളാണ്.പ്രതിരോധ ഇടപാടുകളിലും മറ്റും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പാര്ലമെന്റിന്റെ ബന്ധപ്പെട്ട സമിതിയുടെ അനുമതി ആവശ്യമാണ്.ഭരണപ്രതിപക്ഷ അംഗങ്ങള് ഉള്പ്പെട്ടതാണ് സമിതി.പ്രതിരോധ ഇടപാടുകള് സമിതിയില് ചര്ച്ച ചെയ്യും.അനുമതി ലഭിച്ച ശേഷമേ തുടര് നടപടികളുമായി മുന്നോട്ട് പോകാന് സാധിക്കൂ
മലേഗാവ് സ്ഫോടന കേസ് പ്രതി, ഗാന്ധി ഘാതകനെ പുകഴ്ത്തി; പ്രഗ്യ സിങ് ഇനി പ്രതിരോധ സമിതിയിലും
https://malayalam.oneindia.com/news/india/malegaon-blast-accused-pragya-nominated-to-house-panel-on-defence-237225.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: വിവാദ നായികയായ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിനെ പാര്ലമെന്റിന്റെ പ്രതിരോധ മന്ത്രാലയ കാര്യ സമിതിയിലേക്ക് ശുപാര്ശ ചെയ്തു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിലുള്ള സമിതിയില് 21 അംഗങ്ങളാണുള്ളത്.മലേഗാവ് സ്ഫോടന കേസില് പ്രതിയായ പ്രഗ്യ ജാമ്യത്തിലിറങ്ങിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില് മല്സരിച്ചത്.അടുത്തിടെ ഒട്ടേറെ വിവാദങ്ങളില്പെട്ടിരുന്നു.മധ്യപ്രദേശിലെ ഭോപ്പാല് ലോക്സഭാ മണ്ഡലത്തില് നിന്നുള്ള എംപിയാണ് ഇവര്.മധ്യപ്രദേശ് മുന് മുഖ്യമന്ത്രി ദിഗ്വിജയ് സിങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധി ഘാതകന് നാഥുറാം ഗോഡ്സെയെ പുകഴ്ത്തിയ പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു.ഗോഡ്സെ യഥാര്ഥ രാജ്യസ്നേഹിയാണെന്നാണ് പ്രഗ്യ പറഞ്ഞത്.മഹാരാഷ്ട്രയില് സമയം കുറിച്ചു; 16-15-12 ഫോര്മുല, പവാര്-മോദി ചര്ച്ചയില് നെറ്റിചുളിച്ച് ശിവസേന കൂടാതെ ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ മകനാണെന്നും അവര് പറഞ്ഞിരുന്നു.ഗാന്ധിജിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികള് ഇവര് ബഹിഷ്കരിച്ചതും വാര്ത്തയായിരുന്നു.പ്രതിപക്ഷ നേതാക്കളായ ഫാറൂഖ് അബ്ദുല്ലയും ശരദ് പവാറും പാര്ലമെന്റിന്റെ പ്രതിരോധ മന്ത്രാലയ സമിതിയില് അംഗങ്ങളാണ്.പ്രതിരോധ ഇടപാടുകളിലും മറ്റും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പാര്ലമെന്റിന്റെ ബന്ധപ്പെട്ട സമിതിയുടെ അനുമതി ആവശ്യമാണ്.ഭരണപ്രതിപക്ഷ അംഗങ്ങള് ഉള്പ്പെട്ടതാണ് സമിതി.പ്രതിരോധ ഇടപാടുകള് സമിതിയില് ചര്ച്ച ചെയ്യും.അനുമതി ലഭിച്ച ശേഷമേ തുടര് നടപടികളുമായി മുന്നോട്ട് പോകാന് സാധിക്കൂ ### Headline : മലേഗാവ് സ്ഫോടന കേസ് പ്രതി, ഗാന്ധി ഘാതകനെ പുകഴ്ത്തി; പ്രഗ്യ സിങ് ഇനി പ്രതിരോധ സമിതിയിലും
591
ദില്ലി: ഇന്ഡിഗോ വിമാനത്തില് വെച്ച് മാധ്യമപ്രവര്ത്തകന് അര്ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത സ്റ്റാന്ഡ് അപ് കൊമേഡിയന് കുനാല് കാമ്രയെ പിന്തുണച്ച് മുന് സുപ്രീം കോടതി ജഡ്ജി മാര്ക്കണ്ഡേയ കട്ജു.താനാണ് അര്ണബിനൊപ്പം വിമാനത്തിലെങ്കില് ഇതിലും കടുത്ത രീതിയില് അര്ണബിനോട് പെരുമാറിയേനെ എന്ന് കട്ജു ട്വിറ്ററില് പ്രതികരിച്ചു.ലോര്ഡ് ഭൗഭൗ എന്നാണ് അര്ണബ് ഗോസ്വാമിയെ ട്വീറ്റില് കട്ജു വിശേഷിപ്പിച്ചിരിക്കുന്നത്.മാര്ക്കണ്ഡേയ കട്ജുവിന്റെ ട്വീറ്റ് ഇങ്ങനെയാണ്: "ലോര്ഡ് ഭൗ ഭൗവിനോട് ചിലത് പറഞ്ഞതിന്റെ പേരില് ചില വിമാനക്കമ്പനികള് കുനാല് കാമ്രയെ വിലക്കിയിരിക്കുകയാണ്.താനാണ് അര്ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില് യാത്ര ചെയ്യുന്നതെങ്കില് ഇതിലും മോശമായ ചിലത് പറഞ്ഞേനെ.മാധ്യമ പ്രവര്ത്തനത്തിന് തന്നെ കളങ്കമാണ് അര്ണബ്.തനിക്ക് യാത്രാ വിലക്ക് ഏര്പ്പെടുത്താനുളള ധൈര്യം വിമാനക്കമ്പനികള്ക്ക് ഉണ്ടോയെന്ന് നോക്കാം".മാര്ക്കണ്ഡേയ കട്ജുവിന്റെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: " മാധ്യമപ്രവര്ത്തനത്തിന് തന്നെ അപമാനമായ ലോര്ഡ് ഭൗ ഭൗവിനെ ചോദ്യം ചെയ്തതിന് കുനാല് കാമ്ര പ്രശംസ അര്ഹിക്കുന്നു.കുനാലിനെ എല്ലാവര്ക്കും മാതൃകയാക്കാവുന്നതാണ്.ലോര്ഡ് ഭൗ ഭൗവിനെ ആളുകള് കാണുന്നയിടത്തെല്ലാം അപമാനിച്ച് വിടണം.ഒരു വിമാനത്തില് മാത്രമല്ല, മാധ്യമപ്രവര്ത്തനത്തിന് മേലുളള കറയായ ഇയാളെ എല്ലായിടത്തും ജനം ചോദ്യം ചെയ്യണം".കഴിഞ്ഞ ദിവസമാണ് അര്ണബ് ഗോസ്വാമിയെ വിമാനത്തില് വെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ കുനാല് കാമ്ര പുറത്ത് വിട്ടത്.വീഡിയോ സോഷ്യല് മീഡിയയില് വൈറലായി.പിന്നാലെ ഇന്ഡിഗോ, എയര് ഇന്ത്യ, സ്പൈസ് ജെറ്റ് അടക്കമുളള വിമാനക്കമ്പനികള് കുനാലിന് യാത്ര വിലക്ക് പ്രഖ്യാപിച്ചു.എന്നാല് മാപ്പ് പറയില്ലെന്നും താനത് ചെയ്തത് രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണെന്നും കുനാല് പറയുന്നു.കുനാല് കാമ്രയ്ക്ക് സോഷ്യല് മീഡിയയില് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്
ലോർഡ് ഭൗ ഭൗ', അർണബ് ഗോസ്വാമിയെ പരിഹസിച്ച് മാര്ക്കണ്ഡേയ കട്ജു, താനെങ്കിൽ ഇതിലും കടുത്തേനെ
https://malayalam.oneindia.com/news/india/markandey-katju-calls-arnab-goswami-lord-bow-bow-241222.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ഡിഗോ വിമാനത്തില് വെച്ച് മാധ്യമപ്രവര്ത്തകന് അര്ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത സ്റ്റാന്ഡ് അപ് കൊമേഡിയന് കുനാല് കാമ്രയെ പിന്തുണച്ച് മുന് സുപ്രീം കോടതി ജഡ്ജി മാര്ക്കണ്ഡേയ കട്ജു.താനാണ് അര്ണബിനൊപ്പം വിമാനത്തിലെങ്കില് ഇതിലും കടുത്ത രീതിയില് അര്ണബിനോട് പെരുമാറിയേനെ എന്ന് കട്ജു ട്വിറ്ററില് പ്രതികരിച്ചു.ലോര്ഡ് ഭൗഭൗ എന്നാണ് അര്ണബ് ഗോസ്വാമിയെ ട്വീറ്റില് കട്ജു വിശേഷിപ്പിച്ചിരിക്കുന്നത്.മാര്ക്കണ്ഡേയ കട്ജുവിന്റെ ട്വീറ്റ് ഇങ്ങനെയാണ്: "ലോര്ഡ് ഭൗ ഭൗവിനോട് ചിലത് പറഞ്ഞതിന്റെ പേരില് ചില വിമാനക്കമ്പനികള് കുനാല് കാമ്രയെ വിലക്കിയിരിക്കുകയാണ്.താനാണ് അര്ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില് യാത്ര ചെയ്യുന്നതെങ്കില് ഇതിലും മോശമായ ചിലത് പറഞ്ഞേനെ.മാധ്യമ പ്രവര്ത്തനത്തിന് തന്നെ കളങ്കമാണ് അര്ണബ്.തനിക്ക് യാത്രാ വിലക്ക് ഏര്പ്പെടുത്താനുളള ധൈര്യം വിമാനക്കമ്പനികള്ക്ക് ഉണ്ടോയെന്ന് നോക്കാം".മാര്ക്കണ്ഡേയ കട്ജുവിന്റെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: " മാധ്യമപ്രവര്ത്തനത്തിന് തന്നെ അപമാനമായ ലോര്ഡ് ഭൗ ഭൗവിനെ ചോദ്യം ചെയ്തതിന് കുനാല് കാമ്ര പ്രശംസ അര്ഹിക്കുന്നു.കുനാലിനെ എല്ലാവര്ക്കും മാതൃകയാക്കാവുന്നതാണ്.ലോര്ഡ് ഭൗ ഭൗവിനെ ആളുകള് കാണുന്നയിടത്തെല്ലാം അപമാനിച്ച് വിടണം.ഒരു വിമാനത്തില് മാത്രമല്ല, മാധ്യമപ്രവര്ത്തനത്തിന് മേലുളള കറയായ ഇയാളെ എല്ലായിടത്തും ജനം ചോദ്യം ചെയ്യണം".കഴിഞ്ഞ ദിവസമാണ് അര്ണബ് ഗോസ്വാമിയെ വിമാനത്തില് വെച്ച് ചോദ്യം ചെയ്യുന്ന വീഡിയോ കുനാല് കാമ്ര പുറത്ത് വിട്ടത്.വീഡിയോ സോഷ്യല് മീഡിയയില് വൈറലായി.പിന്നാലെ ഇന്ഡിഗോ, എയര് ഇന്ത്യ, സ്പൈസ് ജെറ്റ് അടക്കമുളള വിമാനക്കമ്പനികള് കുനാലിന് യാത്ര വിലക്ക് പ്രഖ്യാപിച്ചു.എന്നാല് മാപ്പ് പറയില്ലെന്നും താനത് ചെയ്തത് രോഹിത് വെമുലയുടെ അമ്മയ്ക്ക് വേണ്ടിയാണെന്നും കുനാല് പറയുന്നു.കുനാല് കാമ്രയ്ക്ക് സോഷ്യല് മീഡിയയില് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത് ### Headline : ലോർഡ് ഭൗ ഭൗ', അർണബ് ഗോസ്വാമിയെ പരിഹസിച്ച് മാര്ക്കണ്ഡേയ കട്ജു, താനെങ്കിൽ ഇതിലും കടുത്തേനെ
592
ട്രയല് റൂമുകളില് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറകളെക്കാളും പേടിക്കണം ഇതിനെ.എത്ര പ്രമുഖ ബ്രാന്ഡ് ആയ വ്യാപാര സ്ഥാപനത്തിലെയും ട്രയല് റൂമില് നിന്ന് വസ്ത്രങ്ങള് അനുയോജ്യമാണോയെന്ന് നോക്കുമ്പോള് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പതിയിരിക്കുന്ന അപകടങ്ങളെയാണ്.ചര്മ്മരോഗികൾ ഇട്ടു നോക്കിയ വസ്ത്രങ്ങള് അടുത്തയാള് ഇട്ടുനോക്കുമ്പോഴാണ് അസുഖങ്ങള് പകരുന്നത്.അരിമ്പാറ തൊലിപ്പുറത്ത് കാണുന്ന അരിമ്പാറ സമ്പര്ക്കത്തിലൂടെ പടരുന്ന ഒരു രോഗമാണ്.പ്രായ വ്യത്യാസമില്ലാതെ ആരിലും അരിമ്പാറ കാണാനുള്ള സാധ്യതയുണ്ട്.വസ്ത്ര സ്ഥാപനങ്ങളില് മിക്കവാറും മറ്റുള്ളവര് ട്രയല് ചെയ്ത വസ്ത്രങ്ങള് ആണ് ഇടാന് കിട്ടാറ്.ട്രയല് ചെയ്ത വസ്ത്രങ്ങള് മുമ്പ് ഈ അസുഖമുള്ളവര് ഉപയോഗിച്ചതാണെങ്കില് അരിമ്പാറ പകരാന് സാധ്യതയുണ്ട്.ചിക്കന്പോക്സ് വളരെ വേഗത്തില് പടരുന്ന വൈറസ് ജന്യ രോഗമാണ് ചിക്കന്പോക്സ്.ശരീരത്തും, മുഖത്തും, തലയിലുമെല്ലാം ചെറിയ കുരുക്കള് വരുന്നതാണ് ഇതിന്റെ ലക്ഷണം.വായുവിലൂടെയും ചര്മത്തിലൂടെയും ചിക്കന് പോക്സ് പകരാനുള്ള സാധ്യതകള് ഏറെയാണ്.രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല് വൈറസ് പടരാനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന് ആരോഗ്യ പ്രവര്ത്തകര് പറയുന്നു.അണുബാധ കടുത്ത ചൊറിച്ചില് ഉളവാക്കുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യുന്ന രോഗമാണിത്.രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല് ഉറപ്പായും പകരാം.കരപ്പന് ചര്മ്മത്തിലൂടെ പകരാന് സാധ്യതയുള്ള രോഗമാണ് കരപ്പന്.ശരീരത്തിലെ മടക്കുകളിലും മറ്റും ഇത് കാണാനുള്ള സാധ്യത ഏറെയാണ്.കരപ്പനില് കാണുന്ന നീരൊലിപ്പിലൂടെയാണ് ഈ അസുഖം പടരുക.മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ട്രയല് റൂമുകളില് കയറുമ്പോൾ ക്യാമറയെ മാത്രം പേടിച്ചാൽ പോരാ
https://timeskerala.com/archives/172748
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ട്രയല് റൂമുകളില് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറകളെക്കാളും പേടിക്കണം ഇതിനെ.എത്ര പ്രമുഖ ബ്രാന്ഡ് ആയ വ്യാപാര സ്ഥാപനത്തിലെയും ട്രയല് റൂമില് നിന്ന് വസ്ത്രങ്ങള് അനുയോജ്യമാണോയെന്ന് നോക്കുമ്പോള് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പതിയിരിക്കുന്ന അപകടങ്ങളെയാണ്.ചര്മ്മരോഗികൾ ഇട്ടു നോക്കിയ വസ്ത്രങ്ങള് അടുത്തയാള് ഇട്ടുനോക്കുമ്പോഴാണ് അസുഖങ്ങള് പകരുന്നത്.അരിമ്പാറ തൊലിപ്പുറത്ത് കാണുന്ന അരിമ്പാറ സമ്പര്ക്കത്തിലൂടെ പടരുന്ന ഒരു രോഗമാണ്.പ്രായ വ്യത്യാസമില്ലാതെ ആരിലും അരിമ്പാറ കാണാനുള്ള സാധ്യതയുണ്ട്.വസ്ത്ര സ്ഥാപനങ്ങളില് മിക്കവാറും മറ്റുള്ളവര് ട്രയല് ചെയ്ത വസ്ത്രങ്ങള് ആണ് ഇടാന് കിട്ടാറ്.ട്രയല് ചെയ്ത വസ്ത്രങ്ങള് മുമ്പ് ഈ അസുഖമുള്ളവര് ഉപയോഗിച്ചതാണെങ്കില് അരിമ്പാറ പകരാന് സാധ്യതയുണ്ട്.ചിക്കന്പോക്സ് വളരെ വേഗത്തില് പടരുന്ന വൈറസ് ജന്യ രോഗമാണ് ചിക്കന്പോക്സ്.ശരീരത്തും, മുഖത്തും, തലയിലുമെല്ലാം ചെറിയ കുരുക്കള് വരുന്നതാണ് ഇതിന്റെ ലക്ഷണം.വായുവിലൂടെയും ചര്മത്തിലൂടെയും ചിക്കന് പോക്സ് പകരാനുള്ള സാധ്യതകള് ഏറെയാണ്.രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല് വൈറസ് പടരാനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന് ആരോഗ്യ പ്രവര്ത്തകര് പറയുന്നു.അണുബാധ കടുത്ത ചൊറിച്ചില് ഉളവാക്കുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യുന്ന രോഗമാണിത്.രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല് ഉറപ്പായും പകരാം.കരപ്പന് ചര്മ്മത്തിലൂടെ പകരാന് സാധ്യതയുള്ള രോഗമാണ് കരപ്പന്.ശരീരത്തിലെ മടക്കുകളിലും മറ്റും ഇത് കാണാനുള്ള സാധ്യത ഏറെയാണ്.കരപ്പനില് കാണുന്ന നീരൊലിപ്പിലൂടെയാണ് ഈ അസുഖം പടരുക.മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു ### Headline : ട്രയല് റൂമുകളില് കയറുമ്പോൾ ക്യാമറയെ മാത്രം പേടിച്ചാൽ പോരാ
593
കമ്മ്യൂണിസ്റ്റു സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ മലയാള മനോരമ കോൺഗ്രസ് വഴി വിദേശപണം വാങ്ങിയെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധവും അസംബന്ധവുമാണെന്ന് മനോരമ ചീഫ് എഡിറ്റർ കെ എം മാത്യു പറഞ്ഞു.ഇതു സംബന്ധിച്ച് ഇന്ത്യയിലെ മുൻ യു എസ് സ്ഥാനപതിയായിരുന്ന പാട്രിക് മൊയ്നിഹാൻ രചിച്ച പുസ്തകത്തിൽ കോൺഗ്രസിന് അമേരിക്ക പണം കൊടുത്തു എന്നു മാത്രമേ പറയുന്നുള്ളൂ.എന്നാൽ അതിന്റെ തുടർച്ചയായി പുസ്തകത്തിലില്ലാത്തൊരു കാര്യം അവതരിപ്പിച്ചുകൊണ്ട് മനോരമ പണം കൈപ്പറ്റിയെന്ന് വി എസ് ധ്വനിപ്പിക്കുകയാണെന്നും മാത്യു പറഞ്ഞു.മറുപുറം ഃ കോഴിക്കള്ളന്റെ തലയിൽ കോഴിപ്പൂട എന്നു പറയുമ്പോഴേക്കും തല തപ്പിനോക്കുന്നതെന്തിന്... സി പി എമ്മും മനോരമയും അളിയന്മാരൊന്നുമല്ലല്ലോ ഇങ്ങനെ പറഞ്ഞതിൽ വേദനിക്കാൻ.നമുക്ക് നമ്മുടെ സർക്കുലേഷൻ കൂടിയാൽ പോരെ... അത് വേണ്ടുവോളമുണ്ട്.വി എസ് അല്ലേ ഇതു പറഞ്ഞത്.അല്ലാതെ ഉമ്മൻചാണ്ടിയോ, ആന്റണിയോ അല്ലല്ലോ.മനോരമയെന്നു കേട്ടാൽ തുണിപൊക്കിക്കാണിക്കുന്ന സി പി എമ്മുകാരോട് മറുപടി പറയാൻ ചെല്ലുന്ന മാത്യുച്ചായനെ വേണം പറയാൻ... വെറുതെ ഇനിയും തലയിൽ കോഴിപ്പൂട തപ്പിനോക്കല്ലേ.....അഭിപ്രായങ്ങൾ
മുഖ്യമന്ത്രി അസംബന്ധം പറയുന്നു ഃ കെ.എം. മാത്യു
http://www.puzha.com/blog/news-news2_mar30_07/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കമ്മ്യൂണിസ്റ്റു സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ മലയാള മനോരമ കോൺഗ്രസ് വഴി വിദേശപണം വാങ്ങിയെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധവും അസംബന്ധവുമാണെന്ന് മനോരമ ചീഫ് എഡിറ്റർ കെ എം മാത്യു പറഞ്ഞു.ഇതു സംബന്ധിച്ച് ഇന്ത്യയിലെ മുൻ യു എസ് സ്ഥാനപതിയായിരുന്ന പാട്രിക് മൊയ്നിഹാൻ രചിച്ച പുസ്തകത്തിൽ കോൺഗ്രസിന് അമേരിക്ക പണം കൊടുത്തു എന്നു മാത്രമേ പറയുന്നുള്ളൂ.എന്നാൽ അതിന്റെ തുടർച്ചയായി പുസ്തകത്തിലില്ലാത്തൊരു കാര്യം അവതരിപ്പിച്ചുകൊണ്ട് മനോരമ പണം കൈപ്പറ്റിയെന്ന് വി എസ് ധ്വനിപ്പിക്കുകയാണെന്നും മാത്യു പറഞ്ഞു.മറുപുറം ഃ കോഴിക്കള്ളന്റെ തലയിൽ കോഴിപ്പൂട എന്നു പറയുമ്പോഴേക്കും തല തപ്പിനോക്കുന്നതെന്തിന്... സി പി എമ്മും മനോരമയും അളിയന്മാരൊന്നുമല്ലല്ലോ ഇങ്ങനെ പറഞ്ഞതിൽ വേദനിക്കാൻ.നമുക്ക് നമ്മുടെ സർക്കുലേഷൻ കൂടിയാൽ പോരെ... അത് വേണ്ടുവോളമുണ്ട്.വി എസ് അല്ലേ ഇതു പറഞ്ഞത്.അല്ലാതെ ഉമ്മൻചാണ്ടിയോ, ആന്റണിയോ അല്ലല്ലോ.മനോരമയെന്നു കേട്ടാൽ തുണിപൊക്കിക്കാണിക്കുന്ന സി പി എമ്മുകാരോട് മറുപടി പറയാൻ ചെല്ലുന്ന മാത്യുച്ചായനെ വേണം പറയാൻ... വെറുതെ ഇനിയും തലയിൽ കോഴിപ്പൂട തപ്പിനോക്കല്ലേ.....അഭിപ്രായങ്ങൾ ### Headline : മുഖ്യമന്ത്രി അസംബന്ധം പറയുന്നു ഃ കെ.എം. മാത്യു
594
കണ്ണൂർ: പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിൽ റിമാൻഡിലായ അമ്മയുടെ മൊഴിയിൽ അടിമുടി ദുരൂഹതയെന്ന് പൊലിസ്.കണ്ണൂർ സിറ്റി സിഐയുടെ നേത്യത്യത്തിലാണ് അന്വേഷണം നടത്തി വരുന്നത്.മൊഴിയിലെ അവ്യക്തത ഇല്ലാതാക്കുന്നതിന് കുട്ടിയുടെ അമ്മയെ ഒരിക്കൽ കൂടി ചോദ്യം ചെയ്യും.ഇതിനായി കോടതിയിൽ ഹർജി നൽകുമെന്നും പൊലിസ് അറിയിച്ചു.അസംഖഡില് പ്രിയങ്കയുടെ പരീക്ഷണം....അഖിലേഷിന് നെഞ്ചിടിപ്പ്, മുസ്ലീം വോട്ടില് നോട്ടമിട്ട് കോണ്ഗ്രസ് ശനിയാഴ്ച്ച കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ കാമുകനെ പൊലിസ് വീണ്ടും ചോദ്യം ചെയ്തു.കുട്ടിയുടെ മരണത്തിൽ ഈ യുവാവിന് പങ്കുണ്ടോയെന്നറിയാനാണ് കണ്ണൂർ സിറ്റി സിഐ യുടെ നേത്യത്വത്തിൽ വാരം സ്വദേശിയായ യുവാവിനെ വീണ്ടും ചോദ്യം ചെയ്തത്.ശനിയാഴ്ച്ച രാവിലെ ഒൻപതിന് തുടങ്ങിയ ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നു.എന്നാൽ വാരം സ്വദേശിയായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കൊലപാതകം നടന്ന ദിവസം സിറ്റി തയ്യിൽ കടപ്പുറം ഭാഗങ്ങളിൽ യുവാവിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞിരുന്നു.ഇതു കൂടാതെ കൊലപാതകത്തെ കുറിച്ച് കുട്ടിയുടെ അമ്മ ശരണ്യ പറഞ്ഞ കാര്യങ്ങളും മുഴുവനായി പൊലിസ് വിശ്വസിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് അമ്മയുടെ കാമുകനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം വിട്ടയച്ച യുവാവ് നേരെ എറണാകുളത്തേക്കാണ് പോയത്.ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലിസ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീണ്ടും നാട്ടിലെത്തിയത്.കഴിഞ്ഞ ദിവസം കാമുകനായ യുവാവ് ആത്മഹത്യ ചെയ്തുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.അറസ്റ്റിലായ ശരണ്യ കണ്ണുരിലെ സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ്.ഇവരെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിനായി പൊലിസ് ഹരജി നൽകിയിട്ടുണ്ട്.നേരത്തെ ഇതിനു സമാനമായ കേസിൽ റിമാൻഡിലായ പിണറായിയിലെ സൗമ്യ ആത്മഹത്യ ചെയ്ത അനുഭവം മുൻനിർത്തി ശരണ്യയ്ക്ക് കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്
ഒന്നര വയസുകാരന്റെ മരണം: ശരണ്യയുടെ മൊഴിയിൽ ദുരൂഹതയെന്ന് പോലിസ്, കാമുകനെ വീണ്ടും ചോദ്യം ചെയ്തു
https://malayalam.oneindia.com/news/kannur/kannur-saranya-case-follow-up-242548.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിൽ റിമാൻഡിലായ അമ്മയുടെ മൊഴിയിൽ അടിമുടി ദുരൂഹതയെന്ന് പൊലിസ്.കണ്ണൂർ സിറ്റി സിഐയുടെ നേത്യത്യത്തിലാണ് അന്വേഷണം നടത്തി വരുന്നത്.മൊഴിയിലെ അവ്യക്തത ഇല്ലാതാക്കുന്നതിന് കുട്ടിയുടെ അമ്മയെ ഒരിക്കൽ കൂടി ചോദ്യം ചെയ്യും.ഇതിനായി കോടതിയിൽ ഹർജി നൽകുമെന്നും പൊലിസ് അറിയിച്ചു.അസംഖഡില് പ്രിയങ്കയുടെ പരീക്ഷണം....അഖിലേഷിന് നെഞ്ചിടിപ്പ്, മുസ്ലീം വോട്ടില് നോട്ടമിട്ട് കോണ്ഗ്രസ് ശനിയാഴ്ച്ച കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ കാമുകനെ പൊലിസ് വീണ്ടും ചോദ്യം ചെയ്തു.കുട്ടിയുടെ മരണത്തിൽ ഈ യുവാവിന് പങ്കുണ്ടോയെന്നറിയാനാണ് കണ്ണൂർ സിറ്റി സിഐ യുടെ നേത്യത്വത്തിൽ വാരം സ്വദേശിയായ യുവാവിനെ വീണ്ടും ചോദ്യം ചെയ്തത്.ശനിയാഴ്ച്ച രാവിലെ ഒൻപതിന് തുടങ്ങിയ ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നു.എന്നാൽ വാരം സ്വദേശിയായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കൊലപാതകം നടന്ന ദിവസം സിറ്റി തയ്യിൽ കടപ്പുറം ഭാഗങ്ങളിൽ യുവാവിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞിരുന്നു.ഇതു കൂടാതെ കൊലപാതകത്തെ കുറിച്ച് കുട്ടിയുടെ അമ്മ ശരണ്യ പറഞ്ഞ കാര്യങ്ങളും മുഴുവനായി പൊലിസ് വിശ്വസിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് അമ്മയുടെ കാമുകനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം വിട്ടയച്ച യുവാവ് നേരെ എറണാകുളത്തേക്കാണ് പോയത്.ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലിസ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീണ്ടും നാട്ടിലെത്തിയത്.കഴിഞ്ഞ ദിവസം കാമുകനായ യുവാവ് ആത്മഹത്യ ചെയ്തുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.അറസ്റ്റിലായ ശരണ്യ കണ്ണുരിലെ സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ്.ഇവരെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിനായി പൊലിസ് ഹരജി നൽകിയിട്ടുണ്ട്.നേരത്തെ ഇതിനു സമാനമായ കേസിൽ റിമാൻഡിലായ പിണറായിയിലെ സൗമ്യ ആത്മഹത്യ ചെയ്ത അനുഭവം മുൻനിർത്തി ശരണ്യയ്ക്ക് കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിട്ടുള്ളത് ### Headline : ഒന്നര വയസുകാരന്റെ മരണം: ശരണ്യയുടെ മൊഴിയിൽ ദുരൂഹതയെന്ന് പോലിസ്, കാമുകനെ വീണ്ടും ചോദ്യം ചെയ്തു
595
ഹൈദരാബാദില് യുവഡോക്ടറെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസുകാര് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില് സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില് നിറയുന്നത്.വൈകാരികമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം പോലീസ് നടപടിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ്.ഒരു പെണ്ക്കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള് അര്ഹിച്ച ശിക്ഷ തന്നെയാണ് പോലീസ് നടപ്പാക്കിയതെന്നും ഈ നടപടി ഒരു മുന്നറിയിപ്പായി മാറുമെന്നുമാണ് ചിലര് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.വാളയാര് കേസ് ഹൈദരാബാദ് പോലീസിനെ ഏല്പ്പിക്കുമോയെന്നാണ് അതിവൈകാരികതയുള്ള ചിലരുടെ ചോദ്യം.പോലീസ് നടപടിയെ പിന്തുണച്ചുകൊണ്ട് സിനിമാ മേഖലയില് നിന്നും പ്രതികരണങ്ങള് ഉണ്ടായിട്ടുണ്ട്.ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്, അല്ലു അര്ജ്ജുന് തുടങ്ങിയവരാണ് പോലീസ് നടപടിയെ പിന്തുണച്ച് സിനിമാ മേഖലയില് നിന്നും രംഗത്ത് എത്തിയ പ്രമുഖര്.ലഭിച്ചു).എന്നാണ് ടോവിനോ താമസും അല്ലു അര്ജ്ജുനും ഫെയ്സ്ബുക്കില് കുറിച്ചത്.അതേസമയം തന്നെ, പോലീസ് നടപടിക്കെതിരെ വിമര്ശനവും ശക്തമാണ്.പ്രതികള് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അര്ഹരാണെങ്കിലും അത് നടപ്പാക്കേണ്ട് പോലീസ് അല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ഏത് അര്ത്ഥത്തില് നോക്കുമ്പോഴും ഇത് നിയമവാഴ്ച്ചയുടെ പരാജയമാണെന്നും പോലീസ് നടപടിക്ക് എതിരെ രംഗത്ത് എത്തിയവര് വ്യക്തമാക്കുന്നു.പ്രതികളെന്ന് കരുതുന്നവരെ വെടിവെച്ചു കൊല്ലലല്ല പോലീസിന്റെ പണി.അവര് ചെയ്ത കുറ്റം തെളിയിച്ച് കോടതിയില് നിന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ് നിയമപാലകരുടെ ചുമതല.അതിനായി വളരെ അധ്വാനം ചെയ്യേണ്ടി വരും.ഇതിനായാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സര്ക്കാര് പോലീസിന് ശബളം നല്കുന്നത്.കുറ്റവാളികളെന്ന് കരുതുന്നവരെ ഇല്ലാതാക്കലാണ് ലക്ഷ്യമെങ്കില് അതിന് പോലീസിന്റെ ആവശ്യമില്ലെന്നും വലിയൊരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു
ഹൈദരാബാദ് പോലീസിനെ വാളയാറിലേക്ക് വിടുമോയെന്ന് ചിലര്; നടപടി തെറ്റെന്ന് മറുവാദം-പ്രതികരണങ്ങള്
https://malayalam.oneindia.com/news/kerala/hyderabad-rape-case-accused-encounter-social-media-reaction-238130.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹൈദരാബാദില് യുവഡോക്ടറെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസുകാര് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില് സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില് നിറയുന്നത്.വൈകാരികമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം പോലീസ് നടപടിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ്.ഒരു പെണ്ക്കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള് അര്ഹിച്ച ശിക്ഷ തന്നെയാണ് പോലീസ് നടപ്പാക്കിയതെന്നും ഈ നടപടി ഒരു മുന്നറിയിപ്പായി മാറുമെന്നുമാണ് ചിലര് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.വാളയാര് കേസ് ഹൈദരാബാദ് പോലീസിനെ ഏല്പ്പിക്കുമോയെന്നാണ് അതിവൈകാരികതയുള്ള ചിലരുടെ ചോദ്യം.പോലീസ് നടപടിയെ പിന്തുണച്ചുകൊണ്ട് സിനിമാ മേഖലയില് നിന്നും പ്രതികരണങ്ങള് ഉണ്ടായിട്ടുണ്ട്.ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്, അല്ലു അര്ജ്ജുന് തുടങ്ങിയവരാണ് പോലീസ് നടപടിയെ പിന്തുണച്ച് സിനിമാ മേഖലയില് നിന്നും രംഗത്ത് എത്തിയ പ്രമുഖര്.ലഭിച്ചു).എന്നാണ് ടോവിനോ താമസും അല്ലു അര്ജ്ജുനും ഫെയ്സ്ബുക്കില് കുറിച്ചത്.അതേസമയം തന്നെ, പോലീസ് നടപടിക്കെതിരെ വിമര്ശനവും ശക്തമാണ്.പ്രതികള് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അര്ഹരാണെങ്കിലും അത് നടപ്പാക്കേണ്ട് പോലീസ് അല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ഏത് അര്ത്ഥത്തില് നോക്കുമ്പോഴും ഇത് നിയമവാഴ്ച്ചയുടെ പരാജയമാണെന്നും പോലീസ് നടപടിക്ക് എതിരെ രംഗത്ത് എത്തിയവര് വ്യക്തമാക്കുന്നു.പ്രതികളെന്ന് കരുതുന്നവരെ വെടിവെച്ചു കൊല്ലലല്ല പോലീസിന്റെ പണി.അവര് ചെയ്ത കുറ്റം തെളിയിച്ച് കോടതിയില് നിന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ് നിയമപാലകരുടെ ചുമതല.അതിനായി വളരെ അധ്വാനം ചെയ്യേണ്ടി വരും.ഇതിനായാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സര്ക്കാര് പോലീസിന് ശബളം നല്കുന്നത്.കുറ്റവാളികളെന്ന് കരുതുന്നവരെ ഇല്ലാതാക്കലാണ് ലക്ഷ്യമെങ്കില് അതിന് പോലീസിന്റെ ആവശ്യമില്ലെന്നും വലിയൊരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു ### Headline : ഹൈദരാബാദ് പോലീസിനെ വാളയാറിലേക്ക് വിടുമോയെന്ന് ചിലര്; നടപടി തെറ്റെന്ന് മറുവാദം-പ്രതികരണങ്ങള്
596
മുംബൈ: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370 തിരിച്ചു കൊണ്ടു വരാന് കോണ്ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ പ്രചാരണ റാലിയിലായിരുന്നു മോദിയുടെ വെല്ലുവിളി.ജമ്മുകശ്മീരില് റദ്ദാക്കിയ ആര്ട്ടിക്കിള് 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്ക്ക് ഉറപ്പു നല്കി കൊണ്ടുള്ള പ്രകടന പത്രിക പുറത്തിറക്കാന് നിങ്ങള്ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ വെല്ലുവിളി.അവര്ക്ക് അതിന് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.'മുതലക്കണ്ണീരോടെ ജനങ്ങളെ കബളിപ്പിക്കാന് ശ്രമിക്കുന്ന ഈ നേതാക്കള്ക്ക് കശ്മീരിലെ ആര്ട്ടിക്കിള് 370 തിരികെ കൊണ്ടുവരാന് കഴിയുമോ? ഇന്ത്യയിലെ ജനങ്ങള് അവരെ അനുവദിക്കുമോ? ഇന്ത്യയിലെ ജനങ്ങള് അത് സ്വീകരിക്കുമോ?' മോദി ചോദിച്ചു.ഇന്ത്യയുടെ താത്പര്യങ്ങള് സംരക്ഷിക്കാനായുള്ള ചില തീരുമാനങ്ങളോട് പ്രതിപക്ഷവും ചില പാര്ട്ടികളും എതിര്പ്പ് പ്രകടിപ്പിച്ചത് ദൗര്ഭാഗ്യകരമാണ്.അനുച്ഛേദം 370 ആയി ബന്ധപ്പെട്ട കാര്യങ്ങളില് പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്രാജ്യങ്ങളുടെ ഭാഷയിലാണ്.അനുച്ഛേദം 370 കൊണ്ടുവരാന് ഇന്ത്യയിലെ ജനങ്ങള് അനുവദിക്കുമോ? അവര് അതു സ്വീകരിക്കുമോ? കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്ന കാര്യം പ്രതിപക്ഷം അവരുടെ പ്രകടന പത്രികയില് ഉള്പ്പെടുത്തുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു.എന്.സി.പി മേധാവി ശരത് പവാറിനെതിരേയും രൂക്ഷ വിമര്ശനമാണ് മോദി ഉന്നയിച്ചത്.ഹാരം അണിയുമ്പോള് തന്നോടൊപ്പം ഫ്രെയിമില് കയറാന് ശ്രമിച്ച ഒരു പാര്ട്ടി പ്രവര്ത്തകനെ പവാര് തള്ളി നീക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില് വൈറല് ആയിരുന്നു.ജനങ്ങളെ അംഗീകരിക്കാന് നിങ്ങള്ക്ക് കഴിയുന്നില്ലെങ്കില് അവര് നിങ്ങളെ എങ്ങനെ അംഗീകരിക്കും എന്നായിരുന്നു മോദി ചോദിച്ചത്
ആര്ട്ടിക്കിള് 370 പുനഃസ്ഥാപിക്കാന് പ്രതിപക്ഷ പാര്ട്ടികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
https://www.malayalamexpress.in/archives/870755/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370 തിരിച്ചു കൊണ്ടു വരാന് കോണ്ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ പ്രചാരണ റാലിയിലായിരുന്നു മോദിയുടെ വെല്ലുവിളി.ജമ്മുകശ്മീരില് റദ്ദാക്കിയ ആര്ട്ടിക്കിള് 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്ക്ക് ഉറപ്പു നല്കി കൊണ്ടുള്ള പ്രകടന പത്രിക പുറത്തിറക്കാന് നിങ്ങള്ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ വെല്ലുവിളി.അവര്ക്ക് അതിന് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.'മുതലക്കണ്ണീരോടെ ജനങ്ങളെ കബളിപ്പിക്കാന് ശ്രമിക്കുന്ന ഈ നേതാക്കള്ക്ക് കശ്മീരിലെ ആര്ട്ടിക്കിള് 370 തിരികെ കൊണ്ടുവരാന് കഴിയുമോ? ഇന്ത്യയിലെ ജനങ്ങള് അവരെ അനുവദിക്കുമോ? ഇന്ത്യയിലെ ജനങ്ങള് അത് സ്വീകരിക്കുമോ?' മോദി ചോദിച്ചു.ഇന്ത്യയുടെ താത്പര്യങ്ങള് സംരക്ഷിക്കാനായുള്ള ചില തീരുമാനങ്ങളോട് പ്രതിപക്ഷവും ചില പാര്ട്ടികളും എതിര്പ്പ് പ്രകടിപ്പിച്ചത് ദൗര്ഭാഗ്യകരമാണ്.അനുച്ഛേദം 370 ആയി ബന്ധപ്പെട്ട കാര്യങ്ങളില് പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്രാജ്യങ്ങളുടെ ഭാഷയിലാണ്.അനുച്ഛേദം 370 കൊണ്ടുവരാന് ഇന്ത്യയിലെ ജനങ്ങള് അനുവദിക്കുമോ? അവര് അതു സ്വീകരിക്കുമോ? കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്ന കാര്യം പ്രതിപക്ഷം അവരുടെ പ്രകടന പത്രികയില് ഉള്പ്പെടുത്തുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു.എന്.സി.പി മേധാവി ശരത് പവാറിനെതിരേയും രൂക്ഷ വിമര്ശനമാണ് മോദി ഉന്നയിച്ചത്.ഹാരം അണിയുമ്പോള് തന്നോടൊപ്പം ഫ്രെയിമില് കയറാന് ശ്രമിച്ച ഒരു പാര്ട്ടി പ്രവര്ത്തകനെ പവാര് തള്ളി നീക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില് വൈറല് ആയിരുന്നു.ജനങ്ങളെ അംഗീകരിക്കാന് നിങ്ങള്ക്ക് കഴിയുന്നില്ലെങ്കില് അവര് നിങ്ങളെ എങ്ങനെ അംഗീകരിക്കും എന്നായിരുന്നു മോദി ചോദിച്ചത് ### Headline : ആര്ട്ടിക്കിള് 370 പുനഃസ്ഥാപിക്കാന് പ്രതിപക്ഷ പാര്ട്ടികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
597
കോഴിക്കോട്: വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന് കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു കൂടത്തായി കേസില് സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ വിവാഹം കഴിക്കാന് താന് തീരുമാനിച്ചതെന്ന് ജോളിയുടെ മൊഴി.സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാനാണു താന് ലക്ഷ്യമിട്ടതെന്ന് ജോളി മൊഴി നല്കി.ബി.എസ്.എന്.എല് ജീവനക്കാരനായിരുന്ന ജോണ്സണെ ആദ്യം വിവാഹം കഴിക്കാന് ഉദ്ദേശിച്ചിരുന്നെങ്കിലും ജോണ്സണ് തന്നെ ഉപദ്രവിക്കുന്നെന്നു കാണിച്ച് ഭാര്യ താമരശ്ശേരി പൊലീസില് പരാതി നല്കിയതോടെ ജോളി ഈ നീക്കം ഉപേക്ഷിച്ചു.പിന്നീടാണു ഷാജുവിനെ വിവാഹം കഴിക്കാന് തീരുമാനിച്ചതെന്ന് ജോളി പൊലീസിനോടു പറഞ്ഞു.റോയിയുടെ പിതാവിന്റെ പേരിലുള്ള സ്വത്തുക്കള് തനിക്കും ഭര്ത്താവ് റോയ് തോമസിനുമാണെന്ന വ്യാജ ഒസ്യത്ത് ജോളി അതിനിടെ തയ്യാറാക്കിയിരുന്നു.2008-ലാണ് ടോം തോമസിനെ കൊലപ്പെടുത്തുന്നത്.2011-ല് റോയ് തോമസിനെയും.തുടര്ന്ന് സ്വത്തുക്കള് തന്റെ പേരിലേക്കു മാറ്റി.എന്നാല് ഇതിനെതിരെ 2013-ല് റോയിയുടെ സഹോദരന് റോജോ പരാതി നല്കിയതോടെ ഇത് അസാധുവായി.ജോളിയുടെ കൈവശമുള്ള ഒസ്യത്ത് വ്യാജമാണെന്നും തെളിഞ്ഞു.ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിക്കും റോജോയ്ക്കും തുല്യമായി വീതിക്കാനും ഇരുവരും ചേര്ന്ന് 10 ലക്ഷം രൂപ റോയിയുടെ സഹോദരി റെഞ്ചിക്കു നല്കാനും നാട്ടുകാരും ബന്ധുക്കളും ഇടപെട്ടു നടത്തിയ ചര്ച്ചയില് ധാരണയായി.തുടര്ന്നാണ് റെഞ്ചിക്കു കൊടുക്കാനുള്ള തുകയുടെ പകുതി കണ്ടെത്താന് ജോളി ശ്രമിച്ചത്.അതിന്റെ ഭാഗമായി സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാന് ജോളി തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.അതിനിടെ സിലിയുടെ ആഭരണങ്ങള് ഷാജുവിനെ ഏല്പ്പിച്ചുവെന്നാണ് ജോളി മൊഴി നല്കിയത്.ജോളിയെ സിലി വധക്കേസില് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തപ്പോളാണ് നിര്ണായക വിവരങ്ങള് പുറത്തുവന്നത്
വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന് കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു സിലിയെയും മകളെയും കൊന്നത്; ജോളിയുടെ മൊഴി
https://www.malayalamexpress.in/archives/889816/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന് കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു കൂടത്തായി കേസില് സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ വിവാഹം കഴിക്കാന് താന് തീരുമാനിച്ചതെന്ന് ജോളിയുടെ മൊഴി.സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാനാണു താന് ലക്ഷ്യമിട്ടതെന്ന് ജോളി മൊഴി നല്കി.ബി.എസ്.എന്.എല് ജീവനക്കാരനായിരുന്ന ജോണ്സണെ ആദ്യം വിവാഹം കഴിക്കാന് ഉദ്ദേശിച്ചിരുന്നെങ്കിലും ജോണ്സണ് തന്നെ ഉപദ്രവിക്കുന്നെന്നു കാണിച്ച് ഭാര്യ താമരശ്ശേരി പൊലീസില് പരാതി നല്കിയതോടെ ജോളി ഈ നീക്കം ഉപേക്ഷിച്ചു.പിന്നീടാണു ഷാജുവിനെ വിവാഹം കഴിക്കാന് തീരുമാനിച്ചതെന്ന് ജോളി പൊലീസിനോടു പറഞ്ഞു.റോയിയുടെ പിതാവിന്റെ പേരിലുള്ള സ്വത്തുക്കള് തനിക്കും ഭര്ത്താവ് റോയ് തോമസിനുമാണെന്ന വ്യാജ ഒസ്യത്ത് ജോളി അതിനിടെ തയ്യാറാക്കിയിരുന്നു.2008-ലാണ് ടോം തോമസിനെ കൊലപ്പെടുത്തുന്നത്.2011-ല് റോയ് തോമസിനെയും.തുടര്ന്ന് സ്വത്തുക്കള് തന്റെ പേരിലേക്കു മാറ്റി.എന്നാല് ഇതിനെതിരെ 2013-ല് റോയിയുടെ സഹോദരന് റോജോ പരാതി നല്കിയതോടെ ഇത് അസാധുവായി.ജോളിയുടെ കൈവശമുള്ള ഒസ്യത്ത് വ്യാജമാണെന്നും തെളിഞ്ഞു.ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിക്കും റോജോയ്ക്കും തുല്യമായി വീതിക്കാനും ഇരുവരും ചേര്ന്ന് 10 ലക്ഷം രൂപ റോയിയുടെ സഹോദരി റെഞ്ചിക്കു നല്കാനും നാട്ടുകാരും ബന്ധുക്കളും ഇടപെട്ടു നടത്തിയ ചര്ച്ചയില് ധാരണയായി.തുടര്ന്നാണ് റെഞ്ചിക്കു കൊടുക്കാനുള്ള തുകയുടെ പകുതി കണ്ടെത്താന് ജോളി ശ്രമിച്ചത്.അതിന്റെ ഭാഗമായി സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാന് ജോളി തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.അതിനിടെ സിലിയുടെ ആഭരണങ്ങള് ഷാജുവിനെ ഏല്പ്പിച്ചുവെന്നാണ് ജോളി മൊഴി നല്കിയത്.ജോളിയെ സിലി വധക്കേസില് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തപ്പോളാണ് നിര്ണായക വിവരങ്ങള് പുറത്തുവന്നത് ### Headline : വ്യാജ ഒസ്യത്ത് വഴി സ്വത്ത് സ്വന്തമാക്കാന് കഴിയില്ലെന്ന് ഉറപ്പായതിനു ശേഷമാണു സിലിയെയും മകളെയും കൊന്നത്; ജോളിയുടെ മൊഴി
598
ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവുംപുതിയ ചിത്രമാണ് ജല്ലിക്കട്ട്.ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്.ചിത്രം നിർമിക്കുന്നത് ഒ തോമസ് പണിക്കർ ആണ്.സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റുകൾ ആക്കിയ ലിജോ ജോസിന്റെ ഈ ചിത്രം വളരെ മികച്ചതാണെന്ന് ഒരു അഭിമുഖത്തിൽ നടൻ ഇന്ദ്രജിത് പറഞ്ഞിരുന്നു.ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ചിത്രം ടൊറന്റോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ്..2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി.പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013) എന്നീ വിജയ ചിത്രങ്ങൾ ചെയ്തു 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം.ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി.2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിനും ലഭിച്ചു
ജല്ലിക്കട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/800703/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവുംപുതിയ ചിത്രമാണ് ജല്ലിക്കട്ട്.ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്.ചിത്രം നിർമിക്കുന്നത് ഒ തോമസ് പണിക്കർ ആണ്.സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റുകൾ ആക്കിയ ലിജോ ജോസിന്റെ ഈ ചിത്രം വളരെ മികച്ചതാണെന്ന് ഒരു അഭിമുഖത്തിൽ നടൻ ഇന്ദ്രജിത് പറഞ്ഞിരുന്നു.ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ചിത്രം ടൊറന്റോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ്..2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി.പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013) എന്നീ വിജയ ചിത്രങ്ങൾ ചെയ്തു 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം.ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി.2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിനും ലഭിച്ചു ### Headline : ജല്ലിക്കട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
599
മെക്സിക്കോ സിറ്റി: ഫേസ്ബുക്ക് പോലെയുള്ള സോഷ്യല് മീഡിയകളിലൂടെ പിറന്നാള്, വിവാഹം പോലുള്ള ചടങ്ങുകള്ക്ക് എല്ലാവരെയും ക്ഷണിക്കുന്നവര് ഈ വാര്ത്തയറിഞ്ഞാല് അത്തരമൊരു പോസ്റ്റിടാന് ഒന്നു ഭയക്കും.കാരണം സ്വന്തം മകളുടെ പിറന്നാള് ആഘോഷിക്കാന് ഫേസ്ബുക്കിലൂടെ ക്ഷണിച്ച് പണി കിട്ടിയിരിക്കുകയാണ് ഒരു മെക്സിക്കോക്കാരന്.പിറന്നാള് വേദി പൂരപ്പറമ്പായതോടെ ആളുകളെ നിയന്ത്രിക്കാനാവാതെ കുടുംബാംഗങ്ങള് വലഞ്ഞു.ആയിരക്കണക്കിന് പേരാണ് പിറന്നാള് ആഘോഷച്ചടങ്ങില് പങ്കെടുത്തത്.അമേരിക്കയില് സ്വീറ്റ് സിക്സ്റ്റീനു (മധുരപ്പതിനാറ്) സമാനമായി മെക്സിക്കോയിലും മറ്റു ലാറ്റിനമേരിക്കന് രാജ്യങ്ങളിലും 15ാം വയസ്സാണ് ആഘോഷിക്കുന്നത്.കിന്സിയനെറായെന്നാണ് ഈ ചടങ്ങിന്റെ പേര്.മെക്സിക്കോയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.സാന് ലൂയിസ് പൊറ്റോസിയിലുള്ള ലാ ജോയ എന്ന ഗ്രാമമാണ് ലോകത്തെ ചര്ച്ചാവിഷയമായ സംഭവം അരങ്ങേറിയത്.മകളുടെ പിറന്നാളാണെന്നും എല്ലാവരും പങ്കെടുക്കണമെന്നും റൂബി ഫേസ്ബുക്കില് കുടുംബത്തൊടൊപ്പം പേസ്റ്റ് ചെയ്ത വീഡിയോ പലരും ഷെയര് ചെയ്തതോടെ വൈറലായി മാറി.മാത്രമല്ല വ്യത്യസ്ത തരം ഭക്ഷണങ്ങള്, കുതിരപ്പന്തയം, സംഗീതപരിപാടി എന്നിവയടങ്ങുന്ന ഗംഭീര പരിപാടികളും പിറന്നാള് ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവുമെന്നും റൂബിയുടെ അച്ഛന് വീഡിയോയില്പറയുന്നുണ്ട്.ഫേസ്ബുക്കില് വീഡിയോ പോസ്റ്റ് ചെയ്ത് പിറന്നാള് ആഘോഷത്തിനു ക്ഷണിക്കുമ്പോള് താന് ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റൂബിയുടെ പിതാവ് പറഞ്ഞു.സമീപപ്രദേശത്തുള്ളവരെ മാത്രമാണ് ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഭര്ത്താവ് ക്ഷണിച്ചതെന്നും ലോകത്തിനു മുഴുവനുമുള്ള ക്ഷണമല്ല ഇതെന്നും ഭാര്യ പറഞ്ഞു.ആയിരക്കണക്കിനു പേര് തടിച്ചുകൂടിയതോടെ ആഘോഷം അലങ്കോലപ്പെട്ടുവെന്നു പറഞ്ഞാല് മതിയല്ലോ.ഇതോടെ എല്ലാവരും ദയവ് ചെയ്തു സഹകരിക്കണമെന്നും ചടങ്ങ് നടത്താന് സഹായിക്കണമെന്നും റൂബിയുടെ അച്ഛന് മൈക്കിലൂടെ അഭ്യര്ഥിക്കേണ്ടിവന്നു
വിളിച്ചത് അയല്ക്കാരെ, ആഘോഷത്തിനെത്തിയത് നാടു മുഴുവന്, പാളിപ്പോയ പിറന്നാള് ആഘോഷം
https://malayalam.oneindia.com/news/international/thousands-attend-mexican-teens-birthday-party-after-invitation-went-viral-161587.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മെക്സിക്കോ സിറ്റി: ഫേസ്ബുക്ക് പോലെയുള്ള സോഷ്യല് മീഡിയകളിലൂടെ പിറന്നാള്, വിവാഹം പോലുള്ള ചടങ്ങുകള്ക്ക് എല്ലാവരെയും ക്ഷണിക്കുന്നവര് ഈ വാര്ത്തയറിഞ്ഞാല് അത്തരമൊരു പോസ്റ്റിടാന് ഒന്നു ഭയക്കും.കാരണം സ്വന്തം മകളുടെ പിറന്നാള് ആഘോഷിക്കാന് ഫേസ്ബുക്കിലൂടെ ക്ഷണിച്ച് പണി കിട്ടിയിരിക്കുകയാണ് ഒരു മെക്സിക്കോക്കാരന്.പിറന്നാള് വേദി പൂരപ്പറമ്പായതോടെ ആളുകളെ നിയന്ത്രിക്കാനാവാതെ കുടുംബാംഗങ്ങള് വലഞ്ഞു.ആയിരക്കണക്കിന് പേരാണ് പിറന്നാള് ആഘോഷച്ചടങ്ങില് പങ്കെടുത്തത്.അമേരിക്കയില് സ്വീറ്റ് സിക്സ്റ്റീനു (മധുരപ്പതിനാറ്) സമാനമായി മെക്സിക്കോയിലും മറ്റു ലാറ്റിനമേരിക്കന് രാജ്യങ്ങളിലും 15ാം വയസ്സാണ് ആഘോഷിക്കുന്നത്.കിന്സിയനെറായെന്നാണ് ഈ ചടങ്ങിന്റെ പേര്.മെക്സിക്കോയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.സാന് ലൂയിസ് പൊറ്റോസിയിലുള്ള ലാ ജോയ എന്ന ഗ്രാമമാണ് ലോകത്തെ ചര്ച്ചാവിഷയമായ സംഭവം അരങ്ങേറിയത്.മകളുടെ പിറന്നാളാണെന്നും എല്ലാവരും പങ്കെടുക്കണമെന്നും റൂബി ഫേസ്ബുക്കില് കുടുംബത്തൊടൊപ്പം പേസ്റ്റ് ചെയ്ത വീഡിയോ പലരും ഷെയര് ചെയ്തതോടെ വൈറലായി മാറി.മാത്രമല്ല വ്യത്യസ്ത തരം ഭക്ഷണങ്ങള്, കുതിരപ്പന്തയം, സംഗീതപരിപാടി എന്നിവയടങ്ങുന്ന ഗംഭീര പരിപാടികളും പിറന്നാള് ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവുമെന്നും റൂബിയുടെ അച്ഛന് വീഡിയോയില്പറയുന്നുണ്ട്.ഫേസ്ബുക്കില് വീഡിയോ പോസ്റ്റ് ചെയ്ത് പിറന്നാള് ആഘോഷത്തിനു ക്ഷണിക്കുമ്പോള് താന് ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റൂബിയുടെ പിതാവ് പറഞ്ഞു.സമീപപ്രദേശത്തുള്ളവരെ മാത്രമാണ് ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഭര്ത്താവ് ക്ഷണിച്ചതെന്നും ലോകത്തിനു മുഴുവനുമുള്ള ക്ഷണമല്ല ഇതെന്നും ഭാര്യ പറഞ്ഞു.ആയിരക്കണക്കിനു പേര് തടിച്ചുകൂടിയതോടെ ആഘോഷം അലങ്കോലപ്പെട്ടുവെന്നു പറഞ്ഞാല് മതിയല്ലോ.ഇതോടെ എല്ലാവരും ദയവ് ചെയ്തു സഹകരിക്കണമെന്നും ചടങ്ങ് നടത്താന് സഹായിക്കണമെന്നും റൂബിയുടെ അച്ഛന് മൈക്കിലൂടെ അഭ്യര്ഥിക്കേണ്ടിവന്നു ### Headline : വിളിച്ചത് അയല്ക്കാരെ, ആഘോഷത്തിനെത്തിയത് നാടു മുഴുവന്, പാളിപ്പോയ പിറന്നാള് ആഘോഷം
600
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ 2020-21 വർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 10 വരെ നീട്ടി.പ്രോസ്പെക്ടസും അപേക്ഷാഫോമും ഓൺലൈൻ വഴി ലഭ്യമാകും.അപേക്ഷഫോം..വെബ്സൈറ്റിൽ ലഭിക്കും.ഓൺലൈൻ അപേക്ഷാ രജിസ്ട്രേഷൻ ഫീസ്: ജനറൽ വിഭാഗം/ വിമുക്തഭടൻറെ പുത്രൻ - 400 രൂപ, പട്ടിക ജാതി/ പട്ടിക വർഗ വിഭാഗം - 250 രൂപ.സീറ്റുകളുടെ എണ്ണം : ആറാം ക്ലാസിലേക്ക് -80.ഒമ്പതാം ക്ലാസിലേക്ക്-10.പ്രവേശനം ആൺകുട്ടികൾക്ക് മാത്രം.ആറാം ക്ലാസിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2008 ഏപ്രിൽ ഒന്നിനും - 2010 മാർച്ച് 31-നും മദ്ധ്യേ ജനിച്ചവരായിരിക്കണം.ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ 2005 ഏപ്രിൽ ഒന്നിനും - 2007 മാർച്ച് 31-നും മദ്ധ്യേ ജനിച്ചവരും, എട്ടാം ക്ലാസിൽ പഠിക്കുന്നവരുമായിരിക്കണം.രക്ഷാകർത്താവിൻറെ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്കോളർഷിപ്പുകൾ ലഭ്യമാണ്.2020 ജനുവരി 5-ന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂൾ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും.പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്കൂൾ വെബ്സൈറ്റിൽ ഉണ്ട്.പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിൻറെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം
കഴക്കൂട്ടം സൈനിക സ്കൂളിലേയ്ക്കുള്ള പ്രവേശന പരീക്ഷ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 10 വരെ നീട്ടി
https://www.malayalamexpress.in/archives/861082/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ 2020-21 വർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 10 വരെ നീട്ടി.പ്രോസ്പെക്ടസും അപേക്ഷാഫോമും ഓൺലൈൻ വഴി ലഭ്യമാകും.അപേക്ഷഫോം..വെബ്സൈറ്റിൽ ലഭിക്കും.ഓൺലൈൻ അപേക്ഷാ രജിസ്ട്രേഷൻ ഫീസ്: ജനറൽ വിഭാഗം/ വിമുക്തഭടൻറെ പുത്രൻ - 400 രൂപ, പട്ടിക ജാതി/ പട്ടിക വർഗ വിഭാഗം - 250 രൂപ.സീറ്റുകളുടെ എണ്ണം : ആറാം ക്ലാസിലേക്ക് -80.ഒമ്പതാം ക്ലാസിലേക്ക്-10.പ്രവേശനം ആൺകുട്ടികൾക്ക് മാത്രം.ആറാം ക്ലാസിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2008 ഏപ്രിൽ ഒന്നിനും - 2010 മാർച്ച് 31-നും മദ്ധ്യേ ജനിച്ചവരായിരിക്കണം.ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ 2005 ഏപ്രിൽ ഒന്നിനും - 2007 മാർച്ച് 31-നും മദ്ധ്യേ ജനിച്ചവരും, എട്ടാം ക്ലാസിൽ പഠിക്കുന്നവരുമായിരിക്കണം.രക്ഷാകർത്താവിൻറെ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്കോളർഷിപ്പുകൾ ലഭ്യമാണ്.2020 ജനുവരി 5-ന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂൾ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും.പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്കൂൾ വെബ്സൈറ്റിൽ ഉണ്ട്.പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിൻറെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം ### Headline : കഴക്കൂട്ടം സൈനിക സ്കൂളിലേയ്ക്കുള്ള പ്രവേശന പരീക്ഷ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 10 വരെ നീട്ടി