id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
601
തൃശൂര്: മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംവിധായകന് നിഷാദ് ഹസനെ കണ്ടെത്തി.കൊടകരയില് നിന്നാണ് കണ്ടെത്തിയത്.ശാരീരിക ബുദ്ധിമുട്ടുള്ളതിനാല് ആശുപത്രിയില് പ്രവേശിപ്പിച്ചു.തട്ടിക്കൊണ്ടുപോകല് കേസില് വിശദമായ അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.നിഷാദ് ഹസനോട് മൊഴിയെടുക്കലിന് ഹാജരാകാന് ആവശ്യപ്പെട്ടിരിക്കുകയാണ് പേരാമംഗലം പോലീസ്.ബുധനാഴ്ച പുലര്ച്ചെ യാത്രയ്ക്കിടെയാണ് നിഷാദ് ഹസനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.മുഖംമൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പോലീസില് നല്കിയ പരാതിയില് പറയുന്നു.നിര്മാതാവിനെ സംശയമുള്ളതായും അവര് പറഞ്ഞു.തൃശൂര് പാവറട്ടിയില് വച്ചായിരുന്നു സംഭവം.ബുധനാഴ്ച പുലര്ച്ചെ ഭാര്യയ്ക്കൊപ്പം കാറില് യാത്ര ചെയ്യുകയായിരുന്നു നിഷാദ് ഹസന്.ആക്രമണത്തിനിടെ ഭാര്യയ്ക്കും പരിക്കേറ്റു.ഇവര് തൃശൂരിലെ സ്വകാര്യ ആശുപത്രിയില് ചികില്സ തേടി.വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്.ഈ സിനിമയുടെ മുന് നിര്മാതാവ് സിആര് രണദേവിനെയാണ് സംശയമെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.ഇറാനെ തൊട്ടാല് തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന് റൂഹാനി, മഹായുദ്ധമാകും!! സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വഴിപാടുകള് നടത്താന് പാവറട്ടി പള്ളിയിലും ഗുരുവായൂരും പോയിവരാമെന്ന് കരുതിയാണ് വീട്ടിനിന്ന് സംവിധായകനും ഭാര്യയും ഇറങ്ങിയത്.ഈ സമയം മറ്റൊരു വണ്ടിയിലെത്തിയവര് ഇവരെ തടയുകയും മര്ദ്ദിക്കുകയുമായിരുന്നുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.വിപ്ലവം ജയിക്കാനുണ്ട് എന്ന സിനിമയുടെ നിര്മാണവുമായി ബന്ധപ്പെട്ട ചില തര്ക്കങ്ങളുണ്ടായിരുന്നുവത്രെ.മുന് നിര്മാതാവുമായിട്ടായിരുന്നു തര്ക്കം.തുടര്ന്ന് മറ്റൊരു നിര്മാതാവിന്റെ സഹായത്തോടെയാണ് സിനിമ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്
തട്ടിക്കൊണ്ടുപോയ സംവിധായകനെ കൊടകരയില് കണ്ടെത്തി; വിശദമായ അന്വേഷണത്തിന് പോലീസ്
https://malayalam.oneindia.com/news/kerala/kidnapped-director-nishad-hassan-founded-in-thrissur-231445.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംവിധായകന് നിഷാദ് ഹസനെ കണ്ടെത്തി.കൊടകരയില് നിന്നാണ് കണ്ടെത്തിയത്.ശാരീരിക ബുദ്ധിമുട്ടുള്ളതിനാല് ആശുപത്രിയില് പ്രവേശിപ്പിച്ചു.തട്ടിക്കൊണ്ടുപോകല് കേസില് വിശദമായ അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.നിഷാദ് ഹസനോട് മൊഴിയെടുക്കലിന് ഹാജരാകാന് ആവശ്യപ്പെട്ടിരിക്കുകയാണ് പേരാമംഗലം പോലീസ്.ബുധനാഴ്ച പുലര്ച്ചെ യാത്രയ്ക്കിടെയാണ് നിഷാദ് ഹസനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.മുഖംമൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പോലീസില് നല്കിയ പരാതിയില് പറയുന്നു.നിര്മാതാവിനെ സംശയമുള്ളതായും അവര് പറഞ്ഞു.തൃശൂര് പാവറട്ടിയില് വച്ചായിരുന്നു സംഭവം.ബുധനാഴ്ച പുലര്ച്ചെ ഭാര്യയ്ക്കൊപ്പം കാറില് യാത്ര ചെയ്യുകയായിരുന്നു നിഷാദ് ഹസന്.ആക്രമണത്തിനിടെ ഭാര്യയ്ക്കും പരിക്കേറ്റു.ഇവര് തൃശൂരിലെ സ്വകാര്യ ആശുപത്രിയില് ചികില്സ തേടി.വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്.ഈ സിനിമയുടെ മുന് നിര്മാതാവ് സിആര് രണദേവിനെയാണ് സംശയമെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.ഇറാനെ തൊട്ടാല് തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന് റൂഹാനി, മഹായുദ്ധമാകും!! സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വഴിപാടുകള് നടത്താന് പാവറട്ടി പള്ളിയിലും ഗുരുവായൂരും പോയിവരാമെന്ന് കരുതിയാണ് വീട്ടിനിന്ന് സംവിധായകനും ഭാര്യയും ഇറങ്ങിയത്.ഈ സമയം മറ്റൊരു വണ്ടിയിലെത്തിയവര് ഇവരെ തടയുകയും മര്ദ്ദിക്കുകയുമായിരുന്നുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.വിപ്ലവം ജയിക്കാനുണ്ട് എന്ന സിനിമയുടെ നിര്മാണവുമായി ബന്ധപ്പെട്ട ചില തര്ക്കങ്ങളുണ്ടായിരുന്നുവത്രെ.മുന് നിര്മാതാവുമായിട്ടായിരുന്നു തര്ക്കം.തുടര്ന്ന് മറ്റൊരു നിര്മാതാവിന്റെ സഹായത്തോടെയാണ് സിനിമ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത് ### Headline : തട്ടിക്കൊണ്ടുപോയ സംവിധായകനെ കൊടകരയില് കണ്ടെത്തി; വിശദമായ അന്വേഷണത്തിന് പോലീസ്
602
ജനപ്രിയ ഹാച്ച് ബാക്ക് സാന്ട്രോയുടെ സ്പെഷ്യല് എഡിഷന് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി.സ്പോര്ട്ട്സ് മാനുവല്, സ്പോര്ട്ട്സ് എഎംടി വകഭേദങ്ങളിലാണ് സ്പെഷ്യല് എഡിഷന് ലഭ്യമാകുന്നത്.സ്പോര്ട്ട്സ് മാനുവല് പതിപ്പിന് 5.12 ലക്ഷം രൂപയും, സ്പോര്ട്ട്സ് എഎംടി പതിപ്പിന് 5.75 ലക്ഷം രൂപയുമാണ് വില.സ്പെഷ്യല് എഡിഷന് പതിപ്പ് ആനിവേഴ്സറി എഡിഷനായും അറിയപ്പെടുമെന്ന് കമ്ബനി വ്യക്തമാക്കി.സ്പെഷ്യല് എഡിഷന് പതിപ്പുകളുടെ ഡിസൈനില് മാറ്റം ഒന്നും ഉള്പ്പെടുത്താതെ പുറത്തും അകത്തും ചെറിയ മാറ്റങ്ങള് മാത്രമാണ് കമ്ബനി നല്കിയിരിക്കുന്നത്.കറുപ്പ് നിറത്തിലുള്ള ഡോര് ഹാന്ഡിലുകള്, ഒആര്വിഎമ്മുകള്, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ് റെയിലുകള്, പിന്നില് നല്കിയിരിക്കുന്ന ക്രോം അലങ്കാരങ്ങള്, വശങ്ങളിലായി ആനിവേഴ്സറി എഡിഷന് എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറുകള് എന്നിവയാണ് പുറമെയുള്ള മാറ്റങ്ങള്.പോളാര് വൈറ്റ്, അക്വാ ടീല് എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില് ലഭ്യമാകുക.ഓള് ബ്ലാക്ക് ഇന്റീരിയറാണ് ഈ പതിപ്പില് നല്കിയിരിക്കുന്നത്.ഇതിനൊപ്പം ബ്ലൂ ട്രീറ്റ്മെന്റും നല്കിയിട്ടുണ്ട്.1.1 ലിറ്റര് പെട്രോള് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.ഈ എഞ്ചിന് 5500 ആര്പിഎമ്മില് 69 ബിഎച്ച്പി കരുത്തും 4500 ആര്പിഎമ്മില് 99 എന്എം ടോര്ക്കും പരമാവധി സൃഷ്ടിക്കും.അഞ്ചു സ്പീഡ് സ്റ്റാന്ഡേര്ഡ് മാനുവല് ഗിയര്ബോക്സാണ് ട്രാന്സ്മിഷന്
ഹ്യുണ്ടായി സാന്ട്രോയുടെ സ്പെഷ്യല് എഡിഷന് അവതരിപ്പിച്ചു; വില 5.12 ലക്ഷം മുതല്
https://www.malayalamexpress.in/archives/884331/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജനപ്രിയ ഹാച്ച് ബാക്ക് സാന്ട്രോയുടെ സ്പെഷ്യല് എഡിഷന് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി.സ്പോര്ട്ട്സ് മാനുവല്, സ്പോര്ട്ട്സ് എഎംടി വകഭേദങ്ങളിലാണ് സ്പെഷ്യല് എഡിഷന് ലഭ്യമാകുന്നത്.സ്പോര്ട്ട്സ് മാനുവല് പതിപ്പിന് 5.12 ലക്ഷം രൂപയും, സ്പോര്ട്ട്സ് എഎംടി പതിപ്പിന് 5.75 ലക്ഷം രൂപയുമാണ് വില.സ്പെഷ്യല് എഡിഷന് പതിപ്പ് ആനിവേഴ്സറി എഡിഷനായും അറിയപ്പെടുമെന്ന് കമ്ബനി വ്യക്തമാക്കി.സ്പെഷ്യല് എഡിഷന് പതിപ്പുകളുടെ ഡിസൈനില് മാറ്റം ഒന്നും ഉള്പ്പെടുത്താതെ പുറത്തും അകത്തും ചെറിയ മാറ്റങ്ങള് മാത്രമാണ് കമ്ബനി നല്കിയിരിക്കുന്നത്.കറുപ്പ് നിറത്തിലുള്ള ഡോര് ഹാന്ഡിലുകള്, ഒആര്വിഎമ്മുകള്, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ് റെയിലുകള്, പിന്നില് നല്കിയിരിക്കുന്ന ക്രോം അലങ്കാരങ്ങള്, വശങ്ങളിലായി ആനിവേഴ്സറി എഡിഷന് എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറുകള് എന്നിവയാണ് പുറമെയുള്ള മാറ്റങ്ങള്.പോളാര് വൈറ്റ്, അക്വാ ടീല് എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില് ലഭ്യമാകുക.ഓള് ബ്ലാക്ക് ഇന്റീരിയറാണ് ഈ പതിപ്പില് നല്കിയിരിക്കുന്നത്.ഇതിനൊപ്പം ബ്ലൂ ട്രീറ്റ്മെന്റും നല്കിയിട്ടുണ്ട്.1.1 ലിറ്റര് പെട്രോള് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.ഈ എഞ്ചിന് 5500 ആര്പിഎമ്മില് 69 ബിഎച്ച്പി കരുത്തും 4500 ആര്പിഎമ്മില് 99 എന്എം ടോര്ക്കും പരമാവധി സൃഷ്ടിക്കും.അഞ്ചു സ്പീഡ് സ്റ്റാന്ഡേര്ഡ് മാനുവല് ഗിയര്ബോക്സാണ് ട്രാന്സ്മിഷന് ### Headline : ഹ്യുണ്ടായി സാന്ട്രോയുടെ സ്പെഷ്യല് എഡിഷന് അവതരിപ്പിച്ചു; വില 5.12 ലക്ഷം മുതല്
603
റായ്പൂര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില് പ്രശ്നങ്ങള് ഉണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്.ഇവര് തമ്മിലുള്ള പ്രശ്നം കാരണമാണ് ജനങ്ങള് ബുദ്ധിമുട്ടുന്നതെന്ന് ബാഗല് പറഞ്ഞു.മോദി സര്ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്ഷങ്ങളില് നോട്ടുനിരോധനം ജിഎസ്ടി പോലുള്ള ദുരന്തങ്ങളാണ് ജനങ്ങള് അനുഭവിച്ചത്.എന്നാല് രണ്ടാം സര്ക്കാരിന്റെ ഏഴുമാസങ്ങളില് അമിത് ഷാ കശ്മീരിന്റെ പ്രത്യേക പദവി പിന്വലിച്ചു, സിഎഎയും എന്ആര്സിയും കൊണ്ടുവന്നു.രാജ്യത്തെ മുഴുവന് എന്ആര്സി പഠിപ്പിക്കുകയാണ് മോദിയും ഷായുമെന്ന് ബാഗല് പറഞ്ഞു.അമിത് ഷാ കേന്ദ്ര മന്ത്രിസഭയില് എത്തിയ ഏഴു മാസം കൊണ്ട് ജനങ്ങളെ തെരുവിലെത്തിച്ചെന്നും ബാഗല് പറഞ്ഞു.ഒരുവശത്ത് അമിത് ഷാ ചരിത്രത്തെ കുറിച്ച് പറയുന്നു.സിഎഎ, എന്ആര്സി, എന്പിആര് എന്നിവ നടപ്പാക്കുമെന്ന് പറയുന്നു.എന്നാല് എന്ആര്സി നടപ്പാക്കില്ലെന്നാണ് മോദി പിന്നീട് പറഞ്ഞത്.ആരാണ് സത്യം പറയുന്നതെന്ന് ഇതിലൂടെ ചോദ്യമുയര്ന്നിരിക്കുകയാണെന്നും ബാഗല് പറഞ്ഞു.നേരത്തെ ഛത്തീസ്ഗഡില് എന്ആര്സി നടപ്പാക്കില്ലെന്ന് ബാഗല് പറഞ്ഞിരുന്നു.രണ്ട് തരത്തിലുള്ള പ്രസ്താവനകള് സൂചിപ്പിക്കുന്നത് ഇരുവരും തമ്മില് എന്തൊക്കെയോ പ്രശ്നങ്ങള് ഉണ്ടെന്നാണ്.എന്തായാലും അതിലൂടെ രാജ്യമാണ് ബുദ്ധിമുട്ടുന്നതെന്നും ബാഗല് പറഞ്ഞു.ഇന്ന് രാജ്യം പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയില് ബുദ്ധിമുട്ടുകയാണ്.എന്നാല് ഒരാള് പോലും ഇക്കാര്യത്തെ കുറിച്ച് മിണ്ടുന്നില്ല.അവര് ശരിക്കുമുള്ള വിഷയത്തില് നിന്ന് ശ്രദ്ധതിരിച്ച് പൗരത്വ നിയമത്തിലേക്ക് കാര്യങ്ങള് കൊണ്ടുപോകുകയാണെന്നും ബാഗല് കുറ്റപ്പെടുത്തി.നിങ്ങളോട് ആരെങ്കിലും ഇന്ത്യന് പൗരത്വം തെളിയിക്കാന് ആവശ്യപ്പെട്ടാല്, അതായിരിക്കും ഏറ്റവും നാണകെടുത്തുന്ന ചോദ്യമെന്നും ബാഗല് പറഞ്ഞു.എന്റെ സംസ്ഥാനത്ത് 40 ശതമാനം ജനങ്ങള് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് കഴിയുന്നത്.അവരില് ഭൂരിഭാഗത്തിനും ഭൂമിയില്ല.അവര് എങ്ങനെയാണ് പൗരത്വം തെളിയിക്കുകയെന്നും ബാഗല് ചോദിച്ചു.അതേസമയം ബാഗല് ആദ്യം സ്വന്തം പാര്ട്ടിയിലെ പ്രശ്നങ്ങള് പരിഹരിക്കട്ടെയെന്നും ബിജെപി തിരിച്ചടിച്ചു
മോദിയും അമിത് ഷായും തമ്മില് പ്രശ്നങ്ങള്... പക്ഷേ ജനങ്ങള് അനുഭവിക്കുന്നുവെന്ന് ഭൂപേഷ് ബാഗല്
https://malayalam.oneindia.com/news/india/bhupesh-baghel-says-bjp-have-an-internal-conflict-240473.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : റായ്പൂര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില് പ്രശ്നങ്ങള് ഉണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്.ഇവര് തമ്മിലുള്ള പ്രശ്നം കാരണമാണ് ജനങ്ങള് ബുദ്ധിമുട്ടുന്നതെന്ന് ബാഗല് പറഞ്ഞു.മോദി സര്ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്ഷങ്ങളില് നോട്ടുനിരോധനം ജിഎസ്ടി പോലുള്ള ദുരന്തങ്ങളാണ് ജനങ്ങള് അനുഭവിച്ചത്.എന്നാല് രണ്ടാം സര്ക്കാരിന്റെ ഏഴുമാസങ്ങളില് അമിത് ഷാ കശ്മീരിന്റെ പ്രത്യേക പദവി പിന്വലിച്ചു, സിഎഎയും എന്ആര്സിയും കൊണ്ടുവന്നു.രാജ്യത്തെ മുഴുവന് എന്ആര്സി പഠിപ്പിക്കുകയാണ് മോദിയും ഷായുമെന്ന് ബാഗല് പറഞ്ഞു.അമിത് ഷാ കേന്ദ്ര മന്ത്രിസഭയില് എത്തിയ ഏഴു മാസം കൊണ്ട് ജനങ്ങളെ തെരുവിലെത്തിച്ചെന്നും ബാഗല് പറഞ്ഞു.ഒരുവശത്ത് അമിത് ഷാ ചരിത്രത്തെ കുറിച്ച് പറയുന്നു.സിഎഎ, എന്ആര്സി, എന്പിആര് എന്നിവ നടപ്പാക്കുമെന്ന് പറയുന്നു.എന്നാല് എന്ആര്സി നടപ്പാക്കില്ലെന്നാണ് മോദി പിന്നീട് പറഞ്ഞത്.ആരാണ് സത്യം പറയുന്നതെന്ന് ഇതിലൂടെ ചോദ്യമുയര്ന്നിരിക്കുകയാണെന്നും ബാഗല് പറഞ്ഞു.നേരത്തെ ഛത്തീസ്ഗഡില് എന്ആര്സി നടപ്പാക്കില്ലെന്ന് ബാഗല് പറഞ്ഞിരുന്നു.രണ്ട് തരത്തിലുള്ള പ്രസ്താവനകള് സൂചിപ്പിക്കുന്നത് ഇരുവരും തമ്മില് എന്തൊക്കെയോ പ്രശ്നങ്ങള് ഉണ്ടെന്നാണ്.എന്തായാലും അതിലൂടെ രാജ്യമാണ് ബുദ്ധിമുട്ടുന്നതെന്നും ബാഗല് പറഞ്ഞു.ഇന്ന് രാജ്യം പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയില് ബുദ്ധിമുട്ടുകയാണ്.എന്നാല് ഒരാള് പോലും ഇക്കാര്യത്തെ കുറിച്ച് മിണ്ടുന്നില്ല.അവര് ശരിക്കുമുള്ള വിഷയത്തില് നിന്ന് ശ്രദ്ധതിരിച്ച് പൗരത്വ നിയമത്തിലേക്ക് കാര്യങ്ങള് കൊണ്ടുപോകുകയാണെന്നും ബാഗല് കുറ്റപ്പെടുത്തി.നിങ്ങളോട് ആരെങ്കിലും ഇന്ത്യന് പൗരത്വം തെളിയിക്കാന് ആവശ്യപ്പെട്ടാല്, അതായിരിക്കും ഏറ്റവും നാണകെടുത്തുന്ന ചോദ്യമെന്നും ബാഗല് പറഞ്ഞു.എന്റെ സംസ്ഥാനത്ത് 40 ശതമാനം ജനങ്ങള് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് കഴിയുന്നത്.അവരില് ഭൂരിഭാഗത്തിനും ഭൂമിയില്ല.അവര് എങ്ങനെയാണ് പൗരത്വം തെളിയിക്കുകയെന്നും ബാഗല് ചോദിച്ചു.അതേസമയം ബാഗല് ആദ്യം സ്വന്തം പാര്ട്ടിയിലെ പ്രശ്നങ്ങള് പരിഹരിക്കട്ടെയെന്നും ബിജെപി തിരിച്ചടിച്ചു ### Headline : മോദിയും അമിത് ഷായും തമ്മില് പ്രശ്നങ്ങള്... പക്ഷേ ജനങ്ങള് അനുഭവിക്കുന്നുവെന്ന് ഭൂപേഷ് ബാഗല്
604
ം വിപണിയിൽ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ സിവിൽ സപ്ലെയ്സ് കോപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സപ്പെ കോ ഓണം ഫെയറിന് വലിയൊരു പങ്ക് വഹിക്കാൻ സാധിക്കുന്നുണ്ട്.നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിപണനം ചെയ്യുന്നതിനായി സപ്ലെ കോ പത്തനംതിട്ട മാർക്കറ്റ് റോഡിലെ റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.13 ഇനം നിത്യോപയോഗ സാധനങ്ങൾ റേഷൻ കാർഡ് വഴി സബ്സിഡി നിരക്കിലും കാർഡ് ഇല്ലാതെ റീട്ടെയിലായി 5 % മുതൽ 9 % വരെ വിലക്കുറവോടെയും ഓണം ഫെസ്റ്റിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നു.ഇത്തവണ ഇതാദ്യമായി സപ്ലെ കൊ ഗ്യഹോപകണങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.ഗ്യ ഹോപകരണങ്ങൾക്ക് പൊതു വിപണിയിൽ ലഭിക്കുന്നതിനേക്കാളും 40 % വരെ വിലക്കുറവിലാണ് ഇവിടെ വിൽക്കുന്നതെന്ന് സപ്പെ കോ ജൂനിയർ മാനേജർ ആയ ദിനേശ് കുമാർ പറഞ്ഞു.ഓണക്കാലത്തിന് പുറമെ എല്ലാ സീസണിലും ഈ വിലയിൽ പൊതുജനങ്ങൾക്ക് ഗൃഹോപകരണങ്ങൾ ലഭ്യമാക്കാൻ ഷോറൂമുകൾ തുടങ്ങുന്നതിനും സപ്ലകോ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓണം വിപണിയിൽ വില നിയന്ത്രിച്ച് നിർത്തുന്നതിന് ഓണം ഫെസ്റ്റിലൂടെ വലിയൊരു പരിധി വരെ സാധിച്ചിട്ടുണ്ടെന്നും ദിനേശ് കുമാർ അഭിപ്രായപ്പെട്ടു
സപ്ലെയ് കോയുടെ ഓണം ഫെസ്റ്റിൽ വൻ ജന തിരക്ക്
https://www.malayalamexpress.in/archives/795487/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ം വിപണിയിൽ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ സിവിൽ സപ്ലെയ്സ് കോപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സപ്പെ കോ ഓണം ഫെയറിന് വലിയൊരു പങ്ക് വഹിക്കാൻ സാധിക്കുന്നുണ്ട്.നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിപണനം ചെയ്യുന്നതിനായി സപ്ലെ കോ പത്തനംതിട്ട മാർക്കറ്റ് റോഡിലെ റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.13 ഇനം നിത്യോപയോഗ സാധനങ്ങൾ റേഷൻ കാർഡ് വഴി സബ്സിഡി നിരക്കിലും കാർഡ് ഇല്ലാതെ റീട്ടെയിലായി 5 % മുതൽ 9 % വരെ വിലക്കുറവോടെയും ഓണം ഫെസ്റ്റിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നു.ഇത്തവണ ഇതാദ്യമായി സപ്ലെ കൊ ഗ്യഹോപകണങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.ഗ്യ ഹോപകരണങ്ങൾക്ക് പൊതു വിപണിയിൽ ലഭിക്കുന്നതിനേക്കാളും 40 % വരെ വിലക്കുറവിലാണ് ഇവിടെ വിൽക്കുന്നതെന്ന് സപ്പെ കോ ജൂനിയർ മാനേജർ ആയ ദിനേശ് കുമാർ പറഞ്ഞു.ഓണക്കാലത്തിന് പുറമെ എല്ലാ സീസണിലും ഈ വിലയിൽ പൊതുജനങ്ങൾക്ക് ഗൃഹോപകരണങ്ങൾ ലഭ്യമാക്കാൻ ഷോറൂമുകൾ തുടങ്ങുന്നതിനും സപ്ലകോ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓണം വിപണിയിൽ വില നിയന്ത്രിച്ച് നിർത്തുന്നതിന് ഓണം ഫെസ്റ്റിലൂടെ വലിയൊരു പരിധി വരെ സാധിച്ചിട്ടുണ്ടെന്നും ദിനേശ് കുമാർ അഭിപ്രായപ്പെട്ടു ### Headline : സപ്ലെയ് കോയുടെ ഓണം ഫെസ്റ്റിൽ വൻ ജന തിരക്ക്
605
കണ്ണൂര്: കൊട്ടിയൂരില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വൈദികന് പീഡിപ്പിച്ച സംഭവത്തിലെ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനി കീഴടങ്ങി.ശനിയാഴ്ച രാവിലെ 6.20ന് പേരാവൂര് സിഐ എന്.സുനില് കുമാറിന് മുന്നിലാണ് തങ്കമ്മ കീഴടങ്ങിയത്.അഭിഭാഷകയ്ക്കൊപ്പം എത്തിയായിരുന്നു ഇവര് കീഴടങ്ങിയത്.അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് ഹാജരാകണമെന്ന് ഹൈക്കോടതി നിര്ദേശം നല്കിയിരുന്നു.ഇതിനെ തുടര്ന്നായിരുന്നു തങ്കമ്മ കീഴടങ്ങിയത്.കേസിലെ മറ്റ് പ്രതികളായ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന് ചെയര്മാന് ഫാ.തോമസ് ജേക്കബ് തേരകം, സിസ്റ്റര്മാരായ ബെറ്റി ജോസഫ്, ഒഫീലിയ എന്നിവര് വെള്ളിയാഴ്ച കീഴടങ്ങിയിരുന്നു.അടുത്ത കൂട്ടാളി കൊട്ടിയൂരില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ഫാദര് റോബിന് വടക്കാഞ്ചേരിയുടെ സഹായിയും അടുത്ത കൂട്ടാളിയുമാണ് തങ്കമ്മ.പളളിയിലെ മാതൃവേദി ഭാരവാഹി കൂടിയാണ് തങ്കമ്മ.കുറ്റം മറയ്ക്കുന്നതിന് സഹായിച്ചു വൈദികന് പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ പെണ്കുട്ടി പ്രസവിച്ച കുഞ്ഞിനെ പ്രസവിച്ച ഉട്ന് തന്നെ വൈത്തിരിയിലെ അനാഥാലയത്തിലെത്തിച്ചത് തങ്കമ്മയായിരുന്നു.കുറ്റം മറച്ചു വയ്ക്കുന്നതിന് റോബിന് വടക്കഞ്ചേരിയെ സഹായിച്ചതും തങ്കമ്മ തന്നെയായിരുന്നു.രണ്ടാം പ്രതി കൊട്ടിയൂര് പീഡനക്കേസിലെ രണ്ടാം പ്രതിയാണ് തങ്കമ്മ.ഗൂഢാലോചന ഉള്പ്പെടെയുള്ള കുറ്റങ്ങളാണ് തങ്കമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.ശനിയാഴ്ച രാവിലെ 6.20 ഓടെ പേരാവൂര്സ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.ജാമ്യം അനുവദിച്ചു കേസിലെ എല്ലാ പ്രതികളോടും അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് ഹാജരാകാന് ഹൈക്കോടതി നിര്ദേശം നല്കിയിരുന്നു.ഇതിനു പിന്നാലെയാണ് തങ്കമ്മ അഭിഭാഷകയ്ക്കൊപ്പമെത്തി കീഴടങ്ങിയത്.ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്കണമെന്ന് കോടതി നിര്ദേശിച്ചിരുന്നു.ഇനിയും പ്രതികള് കേസില് ഒളിവില് കഴിഞ്ഞിരുന്ന മറ്റ് പ്രതീകലായ വയനാട് ശിശുക്ഷേമ സമിതി മുന് അധ്യകഷന് ഫാ.തോമസ് ജേക്കബ് തേരകം, ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ.സിസ്റ്റര് ബെറ്റി ജോസ്.അനാഥാലയ മേധാവി സിസ്റ്റര് ഒഫീലിയ എന്നിവര് വെള്ളിയാഴ്ച കീഴടങ്ങിയിരുന്നു.പ്രതികളായ തങ്കമ്മയുടെ മകള് സിസ്റ്റര് ലിസ് മരിയ, സിസ്റ്റര് അനീറ്റ എന്നിവര് കീഴടങ്ങിയിട്ടില്ല.ഇവര് ഹൈക്കോടതിയില് മുന്കൂര് ജാമ്യത്തിന് അപേക്ഷ നല്കിയിട്ടുണ്ട്
പീഡനം മറച്ചു വയ്ക്കുന്നതിന് വൈദികന് സഹായം!! തങ്കമ്മ കീഴടങ്ങി!!ഇവളും ഒരു സ്ത്രീയോ
https://malayalam.oneindia.com/news/kerala/kottiyoor-case-second-accused-thankamma-surrender-167202.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: കൊട്ടിയൂരില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വൈദികന് പീഡിപ്പിച്ച സംഭവത്തിലെ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനി കീഴടങ്ങി.ശനിയാഴ്ച രാവിലെ 6.20ന് പേരാവൂര് സിഐ എന്.സുനില് കുമാറിന് മുന്നിലാണ് തങ്കമ്മ കീഴടങ്ങിയത്.അഭിഭാഷകയ്ക്കൊപ്പം എത്തിയായിരുന്നു ഇവര് കീഴടങ്ങിയത്.അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് ഹാജരാകണമെന്ന് ഹൈക്കോടതി നിര്ദേശം നല്കിയിരുന്നു.ഇതിനെ തുടര്ന്നായിരുന്നു തങ്കമ്മ കീഴടങ്ങിയത്.കേസിലെ മറ്റ് പ്രതികളായ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന് ചെയര്മാന് ഫാ.തോമസ് ജേക്കബ് തേരകം, സിസ്റ്റര്മാരായ ബെറ്റി ജോസഫ്, ഒഫീലിയ എന്നിവര് വെള്ളിയാഴ്ച കീഴടങ്ങിയിരുന്നു.അടുത്ത കൂട്ടാളി കൊട്ടിയൂരില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ഫാദര് റോബിന് വടക്കാഞ്ചേരിയുടെ സഹായിയും അടുത്ത കൂട്ടാളിയുമാണ് തങ്കമ്മ.പളളിയിലെ മാതൃവേദി ഭാരവാഹി കൂടിയാണ് തങ്കമ്മ.കുറ്റം മറയ്ക്കുന്നതിന് സഹായിച്ചു വൈദികന് പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ പെണ്കുട്ടി പ്രസവിച്ച കുഞ്ഞിനെ പ്രസവിച്ച ഉട്ന് തന്നെ വൈത്തിരിയിലെ അനാഥാലയത്തിലെത്തിച്ചത് തങ്കമ്മയായിരുന്നു.കുറ്റം മറച്ചു വയ്ക്കുന്നതിന് റോബിന് വടക്കഞ്ചേരിയെ സഹായിച്ചതും തങ്കമ്മ തന്നെയായിരുന്നു.രണ്ടാം പ്രതി കൊട്ടിയൂര് പീഡനക്കേസിലെ രണ്ടാം പ്രതിയാണ് തങ്കമ്മ.ഗൂഢാലോചന ഉള്പ്പെടെയുള്ള കുറ്റങ്ങളാണ് തങ്കമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.ശനിയാഴ്ച രാവിലെ 6.20 ഓടെ പേരാവൂര്സ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.ജാമ്യം അനുവദിച്ചു കേസിലെ എല്ലാ പ്രതികളോടും അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് ഹാജരാകാന് ഹൈക്കോടതി നിര്ദേശം നല്കിയിരുന്നു.ഇതിനു പിന്നാലെയാണ് തങ്കമ്മ അഭിഭാഷകയ്ക്കൊപ്പമെത്തി കീഴടങ്ങിയത്.ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്കണമെന്ന് കോടതി നിര്ദേശിച്ചിരുന്നു.ഇനിയും പ്രതികള് കേസില് ഒളിവില് കഴിഞ്ഞിരുന്ന മറ്റ് പ്രതീകലായ വയനാട് ശിശുക്ഷേമ സമിതി മുന് അധ്യകഷന് ഫാ.തോമസ് ജേക്കബ് തേരകം, ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ.സിസ്റ്റര് ബെറ്റി ജോസ്.അനാഥാലയ മേധാവി സിസ്റ്റര് ഒഫീലിയ എന്നിവര് വെള്ളിയാഴ്ച കീഴടങ്ങിയിരുന്നു.പ്രതികളായ തങ്കമ്മയുടെ മകള് സിസ്റ്റര് ലിസ് മരിയ, സിസ്റ്റര് അനീറ്റ എന്നിവര് കീഴടങ്ങിയിട്ടില്ല.ഇവര് ഹൈക്കോടതിയില് മുന്കൂര് ജാമ്യത്തിന് അപേക്ഷ നല്കിയിട്ടുണ്ട് ### Headline : പീഡനം മറച്ചു വയ്ക്കുന്നതിന് വൈദികന് സഹായം!! തങ്കമ്മ കീഴടങ്ങി!!ഇവളും ഒരു സ്ത്രീയോ
606
ദില്ലി: നാഷണല് കോണ്ഫറന്സ് നേതാവും കശ്മീര് മുന് മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല സഹപ്രവര്ത്തകരുമായി കൂടിക്കാഴ്ച നടത്തി.മകന് ഉമര് അബ്ദുല്ലയെയും നേതാക്കള് കണ്ടു.ആഗസ്റ്റ് അഞ്ചിന് തടവിലാക്കപ്പെട്ട ഇരുനേതാക്കളും ആദ്യമായിട്ടാണ് പാര്ട്ടി പ്രവര്ത്തകരെ കാണുന്നത്.ഫാറൂഖ് അബ്ദുല്ലയെയും ഉമര് അബ്ദുല്ലയെയും കാണാന് നാഷണല് കോണ്ഫറന്സ് നേതാക്കള്ക്ക് കശ്മീര് ഗവര്ണര് സത്യപാല് മാലിക് അനുമതി നല്കിയിരുന്നു.പാര്ട്ടിയുടെ മുതിര്ന്ന നേതാവായ അക്ബര് ലോണ്, ഹസ്നൈന് മസൂദി എന്നിവരുള്പ്പെടെയുള്ള നേതാക്കളാണ് ഫാറൂഖ് അബ്ദുല്ലയെ കാണാനെത്തിയത്.രാഷ്ട്രീയം ചര്ച്ച ചെയ്തില്ലെന്ന് അവര് പ്രതികരിച്ചു.ബ്ലോക്ക് വികസന സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില് പാര്ട്ടി പങ്കെടുക്കില്ലെന്ന് നേതാക്കള് പ്രതികരിച്ചു.തങ്ങളുടെ മുഴുവന് നേതാക്കളും ജയിലില് കഴിയുമ്പോള് എങ്ങനെയാണ് തിരഞ്ഞെടുപ്പില് പങ്കെടുക്കുകയെന്ന് അവര് ചോദിക്കുന്നു.ശ്രീനഗറിലെ വസതിയിലാണ് ഫാറൂഖ് അബ്ദുല്ല തടവില് കഴിയുന്നത്.ആഗസ്റ്റ് അഞ്ച് മുതല് 400ലധികം കശ്മീരി നേതാക്കളാണ് തടവില് കഴിയുന്നത്.രാഹുല് വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില് വ്യസനം, ന്യായീകരിക്കാനാകാതെ കോണ്ഗ്രസ് ജമ്മു കശ്മീരില് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില് ചില നേതാക്കളെ കഴിഞ്ഞദിവസം വീട്ടുതടങ്കലില് നിന്ന് വിട്ടയച്ചിരുന്നു.ജമ്മു മേഖലയിലുള്ള നേതാക്കള്ക്കാണ് നിയന്ത്രണങ്ങള് നീക്കിയത്.അതേസമയം, പ്രമുഖ കശ്മീര് നേതാക്കള് ഉള്പ്പെടുന്ന താഴ്വരയിലുള്ളവര്ക്ക് മോചനം ലഭിച്ചിട്ടില്ല.സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ജമ്മുവിലെ നേതാക്കള്ക്ക് മോചനം നല്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള് പറയുന്നു.കശ്മീരിന് പ്രത്യേക പദവി നല്കിയിരുന്ന ആര്ട്ടിക്കിള് 370 കേന്ദ്രസര്ക്കാര് റദ്ദാക്കിയത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്.അന്ന് തന്നെ കശ്മീരിലെ മുഴുവന് രാഷ്ട്രീയ-മത-വിഘടനവാദി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു പോലീസ്.പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് വീട്ടുതടങ്കലില് പാര്പ്പിച്ചത്.കൂടുതല് സൈനികരെയും കശ്മീര് താഴ്വരയില് വിന്യസിച്ചിരുന്നു
ഫാറൂഖ് അബ്ദുല്ല സഹപ്രവര്ത്തകരെ കണ്ടു; രണ്ടുമാസത്തിന് ശേഷം, കശ്മീരില് നിന്ന് ശുഭവാര്ത്ത
https://malayalam.oneindia.com/news/india/kashmir-farooq-abdullah-meet-party-leaders-in-srinagar-234728.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: നാഷണല് കോണ്ഫറന്സ് നേതാവും കശ്മീര് മുന് മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല സഹപ്രവര്ത്തകരുമായി കൂടിക്കാഴ്ച നടത്തി.മകന് ഉമര് അബ്ദുല്ലയെയും നേതാക്കള് കണ്ടു.ആഗസ്റ്റ് അഞ്ചിന് തടവിലാക്കപ്പെട്ട ഇരുനേതാക്കളും ആദ്യമായിട്ടാണ് പാര്ട്ടി പ്രവര്ത്തകരെ കാണുന്നത്.ഫാറൂഖ് അബ്ദുല്ലയെയും ഉമര് അബ്ദുല്ലയെയും കാണാന് നാഷണല് കോണ്ഫറന്സ് നേതാക്കള്ക്ക് കശ്മീര് ഗവര്ണര് സത്യപാല് മാലിക് അനുമതി നല്കിയിരുന്നു.പാര്ട്ടിയുടെ മുതിര്ന്ന നേതാവായ അക്ബര് ലോണ്, ഹസ്നൈന് മസൂദി എന്നിവരുള്പ്പെടെയുള്ള നേതാക്കളാണ് ഫാറൂഖ് അബ്ദുല്ലയെ കാണാനെത്തിയത്.രാഷ്ട്രീയം ചര്ച്ച ചെയ്തില്ലെന്ന് അവര് പ്രതികരിച്ചു.ബ്ലോക്ക് വികസന സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില് പാര്ട്ടി പങ്കെടുക്കില്ലെന്ന് നേതാക്കള് പ്രതികരിച്ചു.തങ്ങളുടെ മുഴുവന് നേതാക്കളും ജയിലില് കഴിയുമ്പോള് എങ്ങനെയാണ് തിരഞ്ഞെടുപ്പില് പങ്കെടുക്കുകയെന്ന് അവര് ചോദിക്കുന്നു.ശ്രീനഗറിലെ വസതിയിലാണ് ഫാറൂഖ് അബ്ദുല്ല തടവില് കഴിയുന്നത്.ആഗസ്റ്റ് അഞ്ച് മുതല് 400ലധികം കശ്മീരി നേതാക്കളാണ് തടവില് കഴിയുന്നത്.രാഹുല് വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില് വ്യസനം, ന്യായീകരിക്കാനാകാതെ കോണ്ഗ്രസ് ജമ്മു കശ്മീരില് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില് ചില നേതാക്കളെ കഴിഞ്ഞദിവസം വീട്ടുതടങ്കലില് നിന്ന് വിട്ടയച്ചിരുന്നു.ജമ്മു മേഖലയിലുള്ള നേതാക്കള്ക്കാണ് നിയന്ത്രണങ്ങള് നീക്കിയത്.അതേസമയം, പ്രമുഖ കശ്മീര് നേതാക്കള് ഉള്പ്പെടുന്ന താഴ്വരയിലുള്ളവര്ക്ക് മോചനം ലഭിച്ചിട്ടില്ല.സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ജമ്മുവിലെ നേതാക്കള്ക്ക് മോചനം നല്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള് പറയുന്നു.കശ്മീരിന് പ്രത്യേക പദവി നല്കിയിരുന്ന ആര്ട്ടിക്കിള് 370 കേന്ദ്രസര്ക്കാര് റദ്ദാക്കിയത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്.അന്ന് തന്നെ കശ്മീരിലെ മുഴുവന് രാഷ്ട്രീയ-മത-വിഘടനവാദി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു പോലീസ്.പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് വീട്ടുതടങ്കലില് പാര്പ്പിച്ചത്.കൂടുതല് സൈനികരെയും കശ്മീര് താഴ്വരയില് വിന്യസിച്ചിരുന്നു ### Headline : ഫാറൂഖ് അബ്ദുല്ല സഹപ്രവര്ത്തകരെ കണ്ടു; രണ്ടുമാസത്തിന് ശേഷം, കശ്മീരില് നിന്ന് ശുഭവാര്ത്ത
607
ദില്ലി: രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിൽ തുടങ്ങിയ കൂട്ടരാജിക്ക് അവസാനമായില്ല.പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ കുൽജിത്ത് സിംഗ് നഗ്രയാണ് ഏറ്റവും ഒടുവിലായി രാജി സമർപ്പിച്ചത്.രാഹുൽ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചിരിക്കുകയാണെന്ന് കുൽജിത്ത് പറയുന്നു.രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താങ്കൾ രാജിവെച്ച സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറിയായി തുടരാൻ എനിക്ക് ഇനി സാധിക്കില്ല, രാഹുൽ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ കുൽജിത്ത് സിംഗ് നഗ്ര പറയുന്നു.കഴിഞ്ഞ ജൂലൈ 3നാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ ഗാന്ധി തന്റെ രാജി തീരുമാനം ഔദ്യോഗികമാക്കിയത്.4 പേജുള്ള രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിടുകയും ട്വിറ്ററിൽ കോൺഗ്രസ് അധ്യക്ഷനെന്ന തന്റെ പദവി മാറ്റുകയും ചെയ്തിരുന്നു.രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ഔദ്യോഗിക പദവികൾ ഒഴിഞ്ഞു തുടങ്ങിയത്.എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റ, തുടങ്ങി രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികളായ പല നേതാക്കളും സ്ഥാനം ഒഴിഞ്ഞിരുന്നു.രാഹുൽ ഗാന്ധിയുടെ പകരക്കാരൻ ആരാവണമെന്ന ചർച്ചകളും കോൺഗ്രസിൽ സജീവമാകുകയാണ്.ഒരു യുവനേതാവിന് മാത്രമെ കോൺഗ്രസിനെ രക്ഷിക്കാനാകു എന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭിപ്രായത്തെ പിന്തുണച്ചോ എതിർത്തോ ഇതുവരെ ആരും പരസ്യമായി രംഗത്ത് എത്തിയിട്ടില്ല.എന്നാൽ യുവനേതാവ് വരണമെന്ന അഭിപ്രായത്തിന് പാർട്ടിയിൽ പിന്തുണയേറുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
കോൺഗ്രസിൽ വീണ്ടും രാജി; പഞ്ചാബിൽ നിന്നുള്ള എഐസിസി സെക്രട്ടറിയും രാജി സമർപ്പിച്ചു
https://malayalam.oneindia.com/news/india/aicc-secretary-kuljit-singh-nagra-resigned-229254.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിൽ തുടങ്ങിയ കൂട്ടരാജിക്ക് അവസാനമായില്ല.പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ കുൽജിത്ത് സിംഗ് നഗ്രയാണ് ഏറ്റവും ഒടുവിലായി രാജി സമർപ്പിച്ചത്.രാഹുൽ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചിരിക്കുകയാണെന്ന് കുൽജിത്ത് പറയുന്നു.രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താങ്കൾ രാജിവെച്ച സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറിയായി തുടരാൻ എനിക്ക് ഇനി സാധിക്കില്ല, രാഹുൽ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ കുൽജിത്ത് സിംഗ് നഗ്ര പറയുന്നു.കഴിഞ്ഞ ജൂലൈ 3നാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ ഗാന്ധി തന്റെ രാജി തീരുമാനം ഔദ്യോഗികമാക്കിയത്.4 പേജുള്ള രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിടുകയും ട്വിറ്ററിൽ കോൺഗ്രസ് അധ്യക്ഷനെന്ന തന്റെ പദവി മാറ്റുകയും ചെയ്തിരുന്നു.രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ഔദ്യോഗിക പദവികൾ ഒഴിഞ്ഞു തുടങ്ങിയത്.എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റ, തുടങ്ങി രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികളായ പല നേതാക്കളും സ്ഥാനം ഒഴിഞ്ഞിരുന്നു.രാഹുൽ ഗാന്ധിയുടെ പകരക്കാരൻ ആരാവണമെന്ന ചർച്ചകളും കോൺഗ്രസിൽ സജീവമാകുകയാണ്.ഒരു യുവനേതാവിന് മാത്രമെ കോൺഗ്രസിനെ രക്ഷിക്കാനാകു എന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭിപ്രായത്തെ പിന്തുണച്ചോ എതിർത്തോ ഇതുവരെ ആരും പരസ്യമായി രംഗത്ത് എത്തിയിട്ടില്ല.എന്നാൽ യുവനേതാവ് വരണമെന്ന അഭിപ്രായത്തിന് പാർട്ടിയിൽ പിന്തുണയേറുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ### Headline : കോൺഗ്രസിൽ വീണ്ടും രാജി; പഞ്ചാബിൽ നിന്നുള്ള എഐസിസി സെക്രട്ടറിയും രാജി സമർപ്പിച്ചു
608
കോയമ്പത്തൂർ: കോയമ്പത്തൂരില് ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ.സന്തോഷ് കുമാര് എന്നയാളെയാണ് കോയമ്പത്തൂര് പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.വധശിക്ഷയ്ക്ക് പുറമേ കേസില് തെളിവ് നശിപ്പിച്ചതിനും, അന്വേഷണം വഴിതെറ്റിക്കാന് ശ്രമിച്ചതിനും ഏഴ് വര്ഷം കഠിന തടവും രണ്ടായിരം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചിട്ടുണ്ട്.കുറ്റകൃത്യത്തിൽ രണ്ടാമതൊരാൾക്ക് കൂടി പങ്കുണ്ടെന്നതിന് ഫൊറൻസിക് റിപ്പോർട്ട് അടക്കം തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും പോക്സോ കോടതി ഉത്തരവിട്ടു.ഒമ്പത് മാസം കൊണ്ട് അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് പ്രത്യേക മഹിളാ കോടതി ജഡ്ജി രാധിക, കേസിൽ വിധി പറഞ്ഞത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയല്വാസിയായ പ്രതി തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുട്ടിയെ ഇയാള് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഇയാളുടെ ടീ ഷര്ട്ടില് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.ആന്തരാവയവങ്ങളുടെ പരിശോധനയിലാണ് കുട്ടി ക്രൂര ബലാല്സംഗത്തിന് ഇരയായതായി കണ്ടെത്തിയത്.കോയമ്പത്തൂരില് വലിയ പ്രതിഷേധത്തിന് ഇടയാക്കിയ കേസില് ഒമ്പത് മാസങ്ങള് കൊണ്ടാണ് വിചാരണ പൂര്ത്തിയായത്.കുട്ടിയുടെ ദേഹത്ത് നടത്തിയ ഫോറന്സിക് പരിശോധനയില് മറ്റൊരാളുടെ ഡിഎന്എ സാമ്പിളുകള് കൂടി കണ്ടെത്തിയതിനെ തുടര്ന്ന് അമ്മ കേസില് വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.കുറ്റകൃത്യം നടത്തിയത് ഒരാൾ മാത്രമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും രണ്ടാമനെ പൊലീസ് എന്തുകൊണ്ട് ഒഴിവാക്കിയെന്നും അന്വേഷണം നടന്നില്ലെന്നും കണ്ടെത്തണമെന്നും കുട്ടിയുടെ അമ്മ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.ഇത് കണക്കിലെടുത്താണ് കേസില് വിശദമായ അന്വേഷണം നടത്താന് കോടതി ഉത്തരവിട്ടത്
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാൾക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി
https://www.malayalamexpress.in/archives/987858/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോയമ്പത്തൂർ: കോയമ്പത്തൂരില് ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ.സന്തോഷ് കുമാര് എന്നയാളെയാണ് കോയമ്പത്തൂര് പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.വധശിക്ഷയ്ക്ക് പുറമേ കേസില് തെളിവ് നശിപ്പിച്ചതിനും, അന്വേഷണം വഴിതെറ്റിക്കാന് ശ്രമിച്ചതിനും ഏഴ് വര്ഷം കഠിന തടവും രണ്ടായിരം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചിട്ടുണ്ട്.കുറ്റകൃത്യത്തിൽ രണ്ടാമതൊരാൾക്ക് കൂടി പങ്കുണ്ടെന്നതിന് ഫൊറൻസിക് റിപ്പോർട്ട് അടക്കം തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും പോക്സോ കോടതി ഉത്തരവിട്ടു.ഒമ്പത് മാസം കൊണ്ട് അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് പ്രത്യേക മഹിളാ കോടതി ജഡ്ജി രാധിക, കേസിൽ വിധി പറഞ്ഞത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയല്വാസിയായ പ്രതി തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുട്ടിയെ ഇയാള് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഇയാളുടെ ടീ ഷര്ട്ടില് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.ആന്തരാവയവങ്ങളുടെ പരിശോധനയിലാണ് കുട്ടി ക്രൂര ബലാല്സംഗത്തിന് ഇരയായതായി കണ്ടെത്തിയത്.കോയമ്പത്തൂരില് വലിയ പ്രതിഷേധത്തിന് ഇടയാക്കിയ കേസില് ഒമ്പത് മാസങ്ങള് കൊണ്ടാണ് വിചാരണ പൂര്ത്തിയായത്.കുട്ടിയുടെ ദേഹത്ത് നടത്തിയ ഫോറന്സിക് പരിശോധനയില് മറ്റൊരാളുടെ ഡിഎന്എ സാമ്പിളുകള് കൂടി കണ്ടെത്തിയതിനെ തുടര്ന്ന് അമ്മ കേസില് വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.കുറ്റകൃത്യം നടത്തിയത് ഒരാൾ മാത്രമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും രണ്ടാമനെ പൊലീസ് എന്തുകൊണ്ട് ഒഴിവാക്കിയെന്നും അന്വേഷണം നടന്നില്ലെന്നും കണ്ടെത്തണമെന്നും കുട്ടിയുടെ അമ്മ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.ഇത് കണക്കിലെടുത്താണ് കേസില് വിശദമായ അന്വേഷണം നടത്താന് കോടതി ഉത്തരവിട്ടത് ### Headline : ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാൾക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി
609
നഴ്സ് സമരം: മുഖ്യന് മൗനം, വിഎസ് കോതമംഗലത്തേക്ക് 16 2012, 15:28 കോതമംഗലം: ജനകീയപ്രശ്നങ്ങളില് അതിവേഗത്തില് ഇടപെടുന്ന മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയ്ക്ക് കോതമംഗലത്ത് നഴ്സുമാരുടെ സമരത്തെപ്പറ്റി മൗനം.വ്യാഴാഴ്ച രാവിലെ നാലിടത്തു വച്ച് മാധ്യമപ്രവര്ത്തകര് ആവര്ത്തിച്ച് ചോദിച്ചിട്ടും ഇതേപ്പറ്റി ഒരക്ഷരം പറയാന് മുഖ്യമന്ത്രി തയാറായില്ല.മാധ്യമപ്രവര്ത്തകരില് നിന്നും വഴുതിമാറുന്ന ശൈലിയിലായിരുന്നു മുഖ്യമന്ത്രി അവംലബിച്ചത്.അതിനിടെ മാര് ബസേലിയോസ് ആശുപത്രിയില് സമരം ചെയ്യുന്ന നഴ്സുമാര്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോതമംഗലത്ത് എത്തും.ഇന്നു വൈകിട്ട് അഞ്ചു മണിക്കുള്ള വിമാനത്തില് കൊച്ചിയിലെത്തുന്ന വിഎസ് തുടര്ന്ന് കോതമംഗലത്തേക്ക് പോവും.ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളില് കയറിയ മൂന്നു നഴ്സുമാര് ഇപ്പോഴും സമരം തുടരുകയാണ്.ആത്ഹമത്യ ഭീഷണിയുമായി മൂന്നു നഴ്സുമാര് ആശുപത്രി കെട്ടിടത്തിനു മുകളില് തുടരുന്ന സമരം രണ്ടാം ദിവസത്തേക്ക് കടന്നു.ഇവരുടെ നില വഷളായതായും റിപ്പോര്ട്ടുണ്ട്.കനത്തമഴയും വെയിലുമേറ്റാണ് സമരം തുടരുന്നത്.അതേസമയം.സമരം ചെയ്യുന്ന നഴ്സുമാര്ക്കെതിരെ കോതമംഗലം നഗരസഭ പ്രമേയം പാസാക്കി.ഇതില് പ്രതിഷേധിച്ചു നാട്ടുകാര് സംഘടിച്ചു.തുടര്ന്നു സ്ഥലത്ത് നേരീയ സംഘര്ഷാവസ്ഥ ഉണ്ടായി.നഴ്സുമാരുടെ സമരം പരിഹരിക്കാന് മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ട്..ഒരു വര്ഷം ഇന്റേന്ഷിപ്പും ഒരു സേവനവും പൂര്ത്തിയായവര്ക്ക് സ്ഥിരനിയമനം നല്കണമെന്ന ആവശ്യം അനുഭാവപൂര്വ്വം പരിഗണിക്കാമെന്ന് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു.ഇവര്ക്ക് മിനിമം വേതനവും നടപ്പാക്കും.33 പേരുടെ പട്ടികയാണ് ഈഘട്ടത്തില് പരിഗണിക്കുന്നത്.എന്നാല് പരിശീലനം പൂര്ത്തിയാക്കാത്ത 73 പേവുടെ കാര്യത്തില് നിലപാട് സ്വീകരിക്കാന് കഴിയില്ലെന്നും സഭാ പ്രതിനിധി അറിയിച്ചു
നഴ്സ് സമരം, ഉമ്മന് ചാണ്ടി, വിഎസ്, കോതമംഗലം
https://malayalam.oneindia.com/news/2012/08/16/kerala-health-condition-of-nurses-worsens-103826.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നഴ്സ് സമരം: മുഖ്യന് മൗനം, വിഎസ് കോതമംഗലത്തേക്ക് 16 2012, 15:28 കോതമംഗലം: ജനകീയപ്രശ്നങ്ങളില് അതിവേഗത്തില് ഇടപെടുന്ന മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയ്ക്ക് കോതമംഗലത്ത് നഴ്സുമാരുടെ സമരത്തെപ്പറ്റി മൗനം.വ്യാഴാഴ്ച രാവിലെ നാലിടത്തു വച്ച് മാധ്യമപ്രവര്ത്തകര് ആവര്ത്തിച്ച് ചോദിച്ചിട്ടും ഇതേപ്പറ്റി ഒരക്ഷരം പറയാന് മുഖ്യമന്ത്രി തയാറായില്ല.മാധ്യമപ്രവര്ത്തകരില് നിന്നും വഴുതിമാറുന്ന ശൈലിയിലായിരുന്നു മുഖ്യമന്ത്രി അവംലബിച്ചത്.അതിനിടെ മാര് ബസേലിയോസ് ആശുപത്രിയില് സമരം ചെയ്യുന്ന നഴ്സുമാര്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോതമംഗലത്ത് എത്തും.ഇന്നു വൈകിട്ട് അഞ്ചു മണിക്കുള്ള വിമാനത്തില് കൊച്ചിയിലെത്തുന്ന വിഎസ് തുടര്ന്ന് കോതമംഗലത്തേക്ക് പോവും.ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളില് കയറിയ മൂന്നു നഴ്സുമാര് ഇപ്പോഴും സമരം തുടരുകയാണ്.ആത്ഹമത്യ ഭീഷണിയുമായി മൂന്നു നഴ്സുമാര് ആശുപത്രി കെട്ടിടത്തിനു മുകളില് തുടരുന്ന സമരം രണ്ടാം ദിവസത്തേക്ക് കടന്നു.ഇവരുടെ നില വഷളായതായും റിപ്പോര്ട്ടുണ്ട്.കനത്തമഴയും വെയിലുമേറ്റാണ് സമരം തുടരുന്നത്.അതേസമയം.സമരം ചെയ്യുന്ന നഴ്സുമാര്ക്കെതിരെ കോതമംഗലം നഗരസഭ പ്രമേയം പാസാക്കി.ഇതില് പ്രതിഷേധിച്ചു നാട്ടുകാര് സംഘടിച്ചു.തുടര്ന്നു സ്ഥലത്ത് നേരീയ സംഘര്ഷാവസ്ഥ ഉണ്ടായി.നഴ്സുമാരുടെ സമരം പരിഹരിക്കാന് മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ട്..ഒരു വര്ഷം ഇന്റേന്ഷിപ്പും ഒരു സേവനവും പൂര്ത്തിയായവര്ക്ക് സ്ഥിരനിയമനം നല്കണമെന്ന ആവശ്യം അനുഭാവപൂര്വ്വം പരിഗണിക്കാമെന്ന് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു.ഇവര്ക്ക് മിനിമം വേതനവും നടപ്പാക്കും.33 പേരുടെ പട്ടികയാണ് ഈഘട്ടത്തില് പരിഗണിക്കുന്നത്.എന്നാല് പരിശീലനം പൂര്ത്തിയാക്കാത്ത 73 പേവുടെ കാര്യത്തില് നിലപാട് സ്വീകരിക്കാന് കഴിയില്ലെന്നും സഭാ പ്രതിനിധി അറിയിച്ചു ### Headline : നഴ്സ് സമരം, ഉമ്മന് ചാണ്ടി, വിഎസ്, കോതമംഗലം
610
തന്റെ ഏറ്റവും പുതിയ സംവിധാന സംരഭമായ മൂത്തോന്റെ വിശേഷങ്ങള് പങ്കുവച്ച് ഗീതു മോഹന്ദാസ്.മൂത്തോന് ലഭിച്ച സ്വീകരണത്തില് അതിയായ സന്തോഷമുണ്ടെന്നും തന്റെ ജീവിതത്തില് ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു ഇതെന്നും ഗീതു പറയുന്നു.ഞാന് ടൊറന്റോയില് പഠിച്ചിട്ടുണ്ട്.20 വര്ഷങ്ങള്ക്ക് മുന്പ്.മൂത്തോന് ടൊറന്റോയിലെ പ്രേക്ഷകര് കൈനീട്ടി സ്വീകരിച്ചപ്പോള് ഒരുപാട് സന്തോഷം തോന്നി.വീട്ടിലേക്ക് തിരിച്ചു വന്ന പോലെയായിരുന്നു അത്.ഒരുപാട് ലെയറുകളുള്ള സിനിമയാണ് മൂത്തോന്.ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുണ്ട്.ഒരു സംവിധായിക എന്ന നിലയില് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള് നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇത്.ഒരു ഫിലിംമേക്കറെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം പറ്റിയ അഭിനേതാക്കളെ ലഭിക്കുക എന്നതാണ്.അത് കഴിഞ്ഞാല് സിനിമയുടെ പകുതി ജോലി കഴിഞ്ഞുവെന്ന് ഞാന് വിശ്വസിക്കുന്നു.നിവിന് കഥാപാത്രത്തെ പൂര്ണമായും എനിക്ക് വിട്ടു തന്നു.പ്രേക്ഷകര് നിവിനില് നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിക്കില്ല.സംവിധായകരെ സ്ത്രീ, പുരുഷന് എന്നിങ്ങനെ വേര്തിരിച്ചു പറയുന്നതിനോട് തനിക്ക് താല്പര്യമില്ലെന്ന് ഗീതു പറഞ്ഞു.സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്പര്യമില്ല.സിനിമയ്ക്ക് ലിഗംഭേദമില്ല.സ്ത്രീയെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല.സിനിമയില് സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന് വിചാരിക്കുന്നു.കോണ്ഗ്രസ് നേതാവ് ഡി. കെ.ശി വ കു മാ ർ ആ ശു പ ത്രി യി ൽ
സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്പര്യമില്ല;ഗീതു മോഹന്ദാസ്
https://www.malayalamexpress.in/archives/806017/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തന്റെ ഏറ്റവും പുതിയ സംവിധാന സംരഭമായ മൂത്തോന്റെ വിശേഷങ്ങള് പങ്കുവച്ച് ഗീതു മോഹന്ദാസ്.മൂത്തോന് ലഭിച്ച സ്വീകരണത്തില് അതിയായ സന്തോഷമുണ്ടെന്നും തന്റെ ജീവിതത്തില് ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു ഇതെന്നും ഗീതു പറയുന്നു.ഞാന് ടൊറന്റോയില് പഠിച്ചിട്ടുണ്ട്.20 വര്ഷങ്ങള്ക്ക് മുന്പ്.മൂത്തോന് ടൊറന്റോയിലെ പ്രേക്ഷകര് കൈനീട്ടി സ്വീകരിച്ചപ്പോള് ഒരുപാട് സന്തോഷം തോന്നി.വീട്ടിലേക്ക് തിരിച്ചു വന്ന പോലെയായിരുന്നു അത്.ഒരുപാട് ലെയറുകളുള്ള സിനിമയാണ് മൂത്തോന്.ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുണ്ട്.ഒരു സംവിധായിക എന്ന നിലയില് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള് നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇത്.ഒരു ഫിലിംമേക്കറെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം പറ്റിയ അഭിനേതാക്കളെ ലഭിക്കുക എന്നതാണ്.അത് കഴിഞ്ഞാല് സിനിമയുടെ പകുതി ജോലി കഴിഞ്ഞുവെന്ന് ഞാന് വിശ്വസിക്കുന്നു.നിവിന് കഥാപാത്രത്തെ പൂര്ണമായും എനിക്ക് വിട്ടു തന്നു.പ്രേക്ഷകര് നിവിനില് നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിക്കില്ല.സംവിധായകരെ സ്ത്രീ, പുരുഷന് എന്നിങ്ങനെ വേര്തിരിച്ചു പറയുന്നതിനോട് തനിക്ക് താല്പര്യമില്ലെന്ന് ഗീതു പറഞ്ഞു.സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്പര്യമില്ല.സിനിമയ്ക്ക് ലിഗംഭേദമില്ല.സ്ത്രീയെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല.സിനിമയില് സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന് വിചാരിക്കുന്നു.കോണ്ഗ്രസ് നേതാവ് ഡി. കെ.ശി വ കു മാ ർ ആ ശു പ ത്രി യി ൽ ### Headline : സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്പര്യമില്ല;ഗീതു മോഹന്ദാസ്
611
തൃശൂര്: തൃശൂർ പാഴായിയിൽ നാല് വയസുകാരിയെ പുഴയിൽ മുക്കി കൊന്ന കേസിൽ പ്രതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.ഒല്ലൂർ സ്വദേശി ഷൈലജയെയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.2016 ഓക്ടോബർ 13 നാണ് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേഭയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വഷണത്തിലാണ് കുട്ടിയുടെ അമ്മായി ഷൈലജ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.കുട്ടിയുടെ രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.അനാശാസ്യത്തിന്റെ പേരില് ഷൈലജയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഈ സംഭവത്തിനു ശേഷം നാട്ടില് നില്ക്കാന് പറ്റാതെയായി.മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില് പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു.ഈ പകയും കൊലപാതകത്തിനു പ്രേരണയായി.പൊലീസിനു മുമ്പില് ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട്, കോടതിയില് നിരപരാധിയാണെന്ന് പലക്കുറി ആവര്ത്തിച്ചു.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് കുട്ടിയെ ചിലർ തട്ടിക്കൊണ്ട് പോയെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു.ജില്ലാ കോടതിയില് ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്.കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ഓസ്ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്.ഇവർക്ക് വിസ കിട്ടാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോ കോൺഫറൻസിംഗ് വഴിയാക്കിയത്
അനാശ്യാസ്യത്തിന് പോലീസ് അറസ്റ്റ് ചെയ്തു, അരഞ്ഞാണം മോഷ്ടിച്ചപ്പോൾ വീട്ടിൽ നിന്നും പുറത്തായി; പകവീട്ടാൻ നാല് വയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നു; കുറ്റക്കാരിയെന്ന് കണ്ടെത്തി; ശിക്ഷാ വിധി തിങ്കളാഴ്ച
https://timeskerala.com/archives/196134
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: തൃശൂർ പാഴായിയിൽ നാല് വയസുകാരിയെ പുഴയിൽ മുക്കി കൊന്ന കേസിൽ പ്രതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.ഒല്ലൂർ സ്വദേശി ഷൈലജയെയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.2016 ഓക്ടോബർ 13 നാണ് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേഭയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വഷണത്തിലാണ് കുട്ടിയുടെ അമ്മായി ഷൈലജ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.കുട്ടിയുടെ രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.അനാശാസ്യത്തിന്റെ പേരില് ഷൈലജയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഈ സംഭവത്തിനു ശേഷം നാട്ടില് നില്ക്കാന് പറ്റാതെയായി.മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില് പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു.ഈ പകയും കൊലപാതകത്തിനു പ്രേരണയായി.പൊലീസിനു മുമ്പില് ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട്, കോടതിയില് നിരപരാധിയാണെന്ന് പലക്കുറി ആവര്ത്തിച്ചു.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് കുട്ടിയെ ചിലർ തട്ടിക്കൊണ്ട് പോയെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു.ജില്ലാ കോടതിയില് ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്.കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ഓസ്ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്.ഇവർക്ക് വിസ കിട്ടാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോ കോൺഫറൻസിംഗ് വഴിയാക്കിയത് ### Headline : അനാശ്യാസ്യത്തിന് പോലീസ് അറസ്റ്റ് ചെയ്തു, അരഞ്ഞാണം മോഷ്ടിച്ചപ്പോൾ വീട്ടിൽ നിന്നും പുറത്തായി; പകവീട്ടാൻ നാല് വയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നു; കുറ്റക്കാരിയെന്ന് കണ്ടെത്തി; ശിക്ഷാ വിധി തിങ്കളാഴ്ച
612
തിരുവനന്തപുരം: ആധാര് ലഭ്യമായ എല്ലാ ഉദ്യോഗാര്ത്ഥികളുടെയും ആധാര് നമ്പര് പ്രൊഫൈലുമായി ബന്ധിപ്പിക്കാന് പിഎസ്സി തീരുമാനിച്ചു.ആള്മാറാട്ടവും ക്രമക്കേടും തടയുന്നതിനാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്.ആധാറില്ലാത്തവര് തിരിച്ചറിയുന്നതിനായി പിഎസ്സി നിര്ദേശിക്കുന്ന മറ്റ് സംവിധാനങ്ങള് പ്രൊഫൈലില് ചേര്ക്കണം.ഭാവിയില് വിരലടയാളം സ്കാന് ചെയ്തായിരിക്കും ഉദ്യോഗാര്ത്ഥികളെ തിരിച്ചറിയുക.ക്രമക്കേടു തടയുന്നതിന് പിഎസ്സി സ്വീകരിച്ചു വരുന്ന കര്ശന നടപടികളുടെ ഭാഗമാണിത്.പരീക്ഷ ഉൾപ്പെടെ പി.എസ്.സിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള നിർദ്ദേശം.ആധാറില്ലാത്തവർ തിരിച്ചറിയൽ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്കർഷിക്കുന്ന മറ്റ് സംവിധാനങ്ങൾ പ്രൊഫൈലിൽ ചേർക്കണമെന്നും നിർദ്ദേശമുണ്ട്.വിദ്യാഭ്യാസ യോഗ്യത തൊഴില് പരിചയം, എന്നിവ സംബന്ധിച്ച് തെറ്റായ അവകാശ വാദം ഉന്നയിച്ച് അപേക്ഷ നല്കുന്ന ഉദ്യോഗാര്ത്ഥികള്, പരീക്ഷയില് പങ്കെടുക്കുന്നതിനു സ്ഥീരീകരണം നല്കിയ ശേഷം പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും ശിക്ഷാ നടപടികള് സ്വീകരിക്കാനും തീരുമാനമായി.പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സൈൻഡ് ലിസ്റ്റിൽ രേഖപ്പെടുത്തുന്ന ഒപ്പ് പരീക്ഷാഹാളിൽ വച്ച് തന്നെ ഇൻവിജിലേറ്റർമാർക്ക് പരിശോധിക്കുന്നതിനായി അവർ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തിട്ടുളള ഒപ്പിന്റെ മാതൃക പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കും
ഉദ്യോഗാർത്ഥികൾ പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി
https://www.malayalamexpress.in/archives/850019/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ആധാര് ലഭ്യമായ എല്ലാ ഉദ്യോഗാര്ത്ഥികളുടെയും ആധാര് നമ്പര് പ്രൊഫൈലുമായി ബന്ധിപ്പിക്കാന് പിഎസ്സി തീരുമാനിച്ചു.ആള്മാറാട്ടവും ക്രമക്കേടും തടയുന്നതിനാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്.ആധാറില്ലാത്തവര് തിരിച്ചറിയുന്നതിനായി പിഎസ്സി നിര്ദേശിക്കുന്ന മറ്റ് സംവിധാനങ്ങള് പ്രൊഫൈലില് ചേര്ക്കണം.ഭാവിയില് വിരലടയാളം സ്കാന് ചെയ്തായിരിക്കും ഉദ്യോഗാര്ത്ഥികളെ തിരിച്ചറിയുക.ക്രമക്കേടു തടയുന്നതിന് പിഎസ്സി സ്വീകരിച്ചു വരുന്ന കര്ശന നടപടികളുടെ ഭാഗമാണിത്.പരീക്ഷ ഉൾപ്പെടെ പി.എസ്.സിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള നിർദ്ദേശം.ആധാറില്ലാത്തവർ തിരിച്ചറിയൽ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്കർഷിക്കുന്ന മറ്റ് സംവിധാനങ്ങൾ പ്രൊഫൈലിൽ ചേർക്കണമെന്നും നിർദ്ദേശമുണ്ട്.വിദ്യാഭ്യാസ യോഗ്യത തൊഴില് പരിചയം, എന്നിവ സംബന്ധിച്ച് തെറ്റായ അവകാശ വാദം ഉന്നയിച്ച് അപേക്ഷ നല്കുന്ന ഉദ്യോഗാര്ത്ഥികള്, പരീക്ഷയില് പങ്കെടുക്കുന്നതിനു സ്ഥീരീകരണം നല്കിയ ശേഷം പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും ശിക്ഷാ നടപടികള് സ്വീകരിക്കാനും തീരുമാനമായി.പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സൈൻഡ് ലിസ്റ്റിൽ രേഖപ്പെടുത്തുന്ന ഒപ്പ് പരീക്ഷാഹാളിൽ വച്ച് തന്നെ ഇൻവിജിലേറ്റർമാർക്ക് പരിശോധിക്കുന്നതിനായി അവർ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തിട്ടുളള ഒപ്പിന്റെ മാതൃക പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കും ### Headline : ഉദ്യോഗാർത്ഥികൾ പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി
613
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു.നാടും നഗരവും ഓണലഹരിയിലാണ്.സമൃദ്ധിയുടേയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓരോ ഓണക്കാലവും നൽകുന്നത്.കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്.പൂവിളികളോടെ പൊന്നിൽ ചിങ്ങമാസത്തിലെ അത്തംനാളിൽ തുടങ്ങിയ കാത്തിരിപ്പാണ് പത്ത് നാളും പിന്നിട്ട് തിരുവോണദിനത്തിൽ എത്തി നിൽക്കുന്നത്.പൂക്കളമൊരിക്കും.ഊഞ്ഞാലിട്ടും, പുത്തൻകോടി അണിഞ്ഞും കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് ഓരോ മലയാളിയും യാഥാർത്ഥ്യമാക്കുന്നു.ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്നും ഫ്ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണാഘോഷങ്ങൾക്ക് പകിട്ട് കുറയുന്നില്ല.വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം.ലോകത്തെവിടെയാണെങ്കിലും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ് മലയാളിക്ക് ഓണം.കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് കൂടിയാണ് ഓരോ ഓണക്കാലവും അവസരം ഒരുക്കുന്നത്.പ്രളയവും പേമാരിയും നാശം വിതച്ച കേരളത്തിന്റെ അതിജീവനത്തിന്റെ കേളികൊട്ട് കൂടിയാണ് ഈ ഓണക്കാലം.ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയനാണ് വർണാഭമായ ചടങ്ങിൽ ആഘോഷങ്ങൾക്ക് തിരി തെളിച്ചത്.വരുന്ന ഒരാഴ്ചക്കാലം തലസ്ഥാനത്തെ 29 വേദികളിലായി അയ്യായിരത്തിയോളം കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുക.നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കഴിഞ്ഞ വർഷം ആഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു
നാടും നഗരവും ഓണലഹരിയിൽ; മലയാളിക്കിത് അതിജീവനത്തിന്റെ തിരുവോണം
https://malayalam.oneindia.com/news/kerala/malayalees-celebrating-thiruvonam-today-233327.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു.നാടും നഗരവും ഓണലഹരിയിലാണ്.സമൃദ്ധിയുടേയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓരോ ഓണക്കാലവും നൽകുന്നത്.കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്.പൂവിളികളോടെ പൊന്നിൽ ചിങ്ങമാസത്തിലെ അത്തംനാളിൽ തുടങ്ങിയ കാത്തിരിപ്പാണ് പത്ത് നാളും പിന്നിട്ട് തിരുവോണദിനത്തിൽ എത്തി നിൽക്കുന്നത്.പൂക്കളമൊരിക്കും.ഊഞ്ഞാലിട്ടും, പുത്തൻകോടി അണിഞ്ഞും കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് ഓരോ മലയാളിയും യാഥാർത്ഥ്യമാക്കുന്നു.ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്നും ഫ്ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണാഘോഷങ്ങൾക്ക് പകിട്ട് കുറയുന്നില്ല.വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം.ലോകത്തെവിടെയാണെങ്കിലും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ് മലയാളിക്ക് ഓണം.കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് കൂടിയാണ് ഓരോ ഓണക്കാലവും അവസരം ഒരുക്കുന്നത്.പ്രളയവും പേമാരിയും നാശം വിതച്ച കേരളത്തിന്റെ അതിജീവനത്തിന്റെ കേളികൊട്ട് കൂടിയാണ് ഈ ഓണക്കാലം.ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയനാണ് വർണാഭമായ ചടങ്ങിൽ ആഘോഷങ്ങൾക്ക് തിരി തെളിച്ചത്.വരുന്ന ഒരാഴ്ചക്കാലം തലസ്ഥാനത്തെ 29 വേദികളിലായി അയ്യായിരത്തിയോളം കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുക.നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കഴിഞ്ഞ വർഷം ആഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു ### Headline : നാടും നഗരവും ഓണലഹരിയിൽ; മലയാളിക്കിത് അതിജീവനത്തിന്റെ തിരുവോണം
614
കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ സ്വകാര്യബസ് തലകീഴായി മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റു.എൻഐടി ഭാഗത്തു നിന്ന് മെഡിക്കൽ കോളജ് വഴി ടൗണിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്നു രാവിലെ പത്തുമണിയോടെയാണ അപകടം.പതിനെട്ടുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു യാത്രക്കാർ.ഏറെ പണിപ്പെട്ടാണ് മിക്കവരെയും പുറത്തെടുത്തത്.കോഴിക്കോട്ടും തിരുവനന്തപുരത്തും 20ലക്ഷത്തിന്റെ കള്ളനോട്ടുവേട്ട: പിടിയിലായത് അഞ്ചുപേർ!! പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.ട്രാഫിക് പോലീസെത്തിയാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്.അപകടകാരണം വ്യക്തമായിട്ടിട്ടില്ല.ബസ് അമിതവേഗത്തിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ മോട്ടോർവാഹനവകുപ്പ് പരിശോധിക്കും.സിഗ്നൽ ഉള്ള ജംഗ്ഷനാണിവിടെ.ചുവപ്പുസിഗ്നൽ വരുന്നതിനു മുമ്പായി റോഡ് മുറിച്ചുകടക്കാൻ ബസ് ശ്രമിച്ചതായാണ് ദൃക്സാക്ഷികൾ നൽകുന്നത്.ഇതിനായി വേഗത്തിൽ കുതിക്കുന്നതിനിടെ സിഗ്നൽ മാറിയതോടെ ബസ് പെട്ടെന്നു ബ്രേക്ക് ചെയ്യുകയും നിയന്ത്രണം നഷ്ട്പ്പെടുകയുമായിരുന്നുവെന്നാണ് വിവരം.ബസിന്റെ ടയറുകൾ തേഞ്ഞുതീർന്ന നിലയിലാണ്.ഇതും അപകടത്തിനിടയാക്കിയതായി നാട്ടുകാർ പറഞ്ഞു.ഡിവൈഡറിൽ തട്ടിയ ബസ് കറങ്ങി സമീപത്തെ കടയ്ക്കു തൊട്ടുമുമ്പിലായാണ് നിന്നത്.കടയിലേക്കു ഇടിച്ചുകയറാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്.നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ഇവിടെ മുമ്പും പലതവണ ബസുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.ഇറക്കവും വളവും ചേർന്നതാണ് ജംഗ്ഷനു തൊട്ടുമുമ്പുള്ള റോഡ്.ദേശീയപാത ബൈപാസിൽ മേൽപ്പാലം വന്നതോടെ അപകടങ്ങൾക്കു അൽപം ശമനമായിട്ടുണ്ട്
കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞു: കുട്ടികള് ഉള്പ്പെടെ 21 പേര്ക്ക് പരിക്ക്
https://malayalam.oneindia.com/news/kozhikode/many-passengers-injures-in-bus-accident-near-thondayadu-bypass-230480.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ സ്വകാര്യബസ് തലകീഴായി മറിഞ്ഞു.നിരവധി പേർക്ക് പരിക്കേറ്റു.എൻഐടി ഭാഗത്തു നിന്ന് മെഡിക്കൽ കോളജ് വഴി ടൗണിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്നു രാവിലെ പത്തുമണിയോടെയാണ അപകടം.പതിനെട്ടുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു യാത്രക്കാർ.ഏറെ പണിപ്പെട്ടാണ് മിക്കവരെയും പുറത്തെടുത്തത്.കോഴിക്കോട്ടും തിരുവനന്തപുരത്തും 20ലക്ഷത്തിന്റെ കള്ളനോട്ടുവേട്ട: പിടിയിലായത് അഞ്ചുപേർ!! പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.ട്രാഫിക് പോലീസെത്തിയാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്.അപകടകാരണം വ്യക്തമായിട്ടിട്ടില്ല.ബസ് അമിതവേഗത്തിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ മോട്ടോർവാഹനവകുപ്പ് പരിശോധിക്കും.സിഗ്നൽ ഉള്ള ജംഗ്ഷനാണിവിടെ.ചുവപ്പുസിഗ്നൽ വരുന്നതിനു മുമ്പായി റോഡ് മുറിച്ചുകടക്കാൻ ബസ് ശ്രമിച്ചതായാണ് ദൃക്സാക്ഷികൾ നൽകുന്നത്.ഇതിനായി വേഗത്തിൽ കുതിക്കുന്നതിനിടെ സിഗ്നൽ മാറിയതോടെ ബസ് പെട്ടെന്നു ബ്രേക്ക് ചെയ്യുകയും നിയന്ത്രണം നഷ്ട്പ്പെടുകയുമായിരുന്നുവെന്നാണ് വിവരം.ബസിന്റെ ടയറുകൾ തേഞ്ഞുതീർന്ന നിലയിലാണ്.ഇതും അപകടത്തിനിടയാക്കിയതായി നാട്ടുകാർ പറഞ്ഞു.ഡിവൈഡറിൽ തട്ടിയ ബസ് കറങ്ങി സമീപത്തെ കടയ്ക്കു തൊട്ടുമുമ്പിലായാണ് നിന്നത്.കടയിലേക്കു ഇടിച്ചുകയറാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്.നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ഇവിടെ മുമ്പും പലതവണ ബസുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.ഇറക്കവും വളവും ചേർന്നതാണ് ജംഗ്ഷനു തൊട്ടുമുമ്പുള്ള റോഡ്.ദേശീയപാത ബൈപാസിൽ മേൽപ്പാലം വന്നതോടെ അപകടങ്ങൾക്കു അൽപം ശമനമായിട്ടുണ്ട് ### Headline : കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞു: കുട്ടികള് ഉള്പ്പെടെ 21 പേര്ക്ക് പരിക്ക്
615
മുംബൈ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്ത് മുഴുവന് അലയടിക്കുകയാണ്.എന്നാല് ബിജെപി ഇതൊന്നും കാര്യമായി എടുത്തിട്ടില്ല.സിഎഎയെ പിന്തുണയ്ക്കുന്ന ഓരോ വ്യക്തികളെയും ബിജെപി പ്രചാരണങ്ങളുടെ ഭാഗമാക്കുന്നുണ്ട്.സിഎഎയുടെ ഭാഗമായി യൂബര് ഡ്രൈവറെ ആദരിച്ചിരിക്കുകയാണ് മുംബൈ ബിജെപി.ഇയാള് സിഎഎ വിരുദ്ധ സംസാരം പോലീസിനെ അറിയിച്ചതാണ് ആദരിക്കലിന് പ്രധാന കാരണം.യൂബര് ഡ്രൈവറായ രോഹിത് സിംഗ് ഗൗറിന്റെ വാഹനത്തില് ദിവസങ്ങള്ക്ക് മുമ്പ് കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്ക്കാര് കയറിയിരുന്നു.ഇയാള് ഫോണില് പൗരത്വ നിയമത്തെ എതിര്ത്തത് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.ഇത് കേട്ട ഉടനെ രോഹിത് പോലീസിനെ കാര്യങ്ങള് അറിയിക്കുകയായിരുന്നു.അതേസമയം കേട്ടുകേള്വിയില്ലാത്ത നടപടിയാണിത്.പോലീസ് എത്തി സര്ക്കാരിനെ അടിമുടി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കിട്ടിയില്ല.അതേസമയം സര്ക്കാരിന്റെയും രോഹിത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയതു.എന്നാല് സര്ക്കാര് സിഎഎയ്ക്കെതിരെ ഗൂഢാലോചന നടത്തിയ യാത്രക്കാരെ പോലീസിന് മുന്നില് തുറന്നുകാണിച്ചെന്ന് ബിജെപി പുരസ്കാരം നല്കി കൊണ്ട് വ്യക്തമാക്കി.മുംബൈയിലെ ജനങ്ങള്ക്ക് വേണ്ടി അദ്ദേഹത്തിന് അലര്ട്ട് സിറ്റിസണ് അവാര്ഡ് നല്കിയെന്നും ബിജെപി മുംബൈ നേതൃത്വം വ്യക്തമാക്കി.യൂബര് ഈ ജീവക്കാരനെതിരെ ശക്തമായ നടപടിയെടുത്തു.രോഹിത്തിനെ ജോലിയില് നിന്ന് സസ്പെന്ഡ് ചെയ്തിരിക്കുകയാണ് യൂബര്.യാത്രക്കാരുടെ സ്വകാര്യതയില് കടന്നുകയറാന് പാടില്ലെന്നത് യൂബര് നയമാണ്.എന്നാല് താന് ചെയ്ത നടപടിയില് ഉറച്ചുനില്ക്കുന്നതായി രോഹിത് പറഞ്ഞു.പൗരബോധമുള്ളത് കൊണ്ടാണ് അങ്ങനെ പ്രവര്ത്തിച്ചതെന്നും രോഹിത് പറഞ്ഞു.ജുഹുവില് നിന്ന് കുര്ലയിലേക്ക് രാത്രി 10.30നാണ് സര്ക്കാര് യൂബറില് യാത്ര ചെയ്തത്.ഷഹീന്ബാഗില് ലാല് സലാം വിളിക്കുന്നതിനുള്ള അതൃപ്തിയെ കുറിച്ച് ഫോണില് സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു സര്ക്കാര്.എന്നാല് ഇത് കേട്ട ഉടനെ തനിക്ക് എടിഎമ്മില് നിന്ന് പണം പിന്വലിക്കാനുണ്ടെന്ന പറഞ്ഞ രോഹിത്, പക്ഷേ പിന്നീട് വന്നത് പോലീസുകാരെയും കൂട്ടിയായിരുന്നു
ഫോണിലൂടെയുള്ള സിഎഎ വിരുദ്ധ സംസാരം പോലീസിനെ അറിയിച്ചു... യൂബര് ഡ്രൈവറെ ആദരിച്ച് ബിജെപി
https://malayalam.oneindia.com/news/india/bjp-honours-uber-driver-for-reporting-anti-caa-call-241731.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്ത് മുഴുവന് അലയടിക്കുകയാണ്.എന്നാല് ബിജെപി ഇതൊന്നും കാര്യമായി എടുത്തിട്ടില്ല.സിഎഎയെ പിന്തുണയ്ക്കുന്ന ഓരോ വ്യക്തികളെയും ബിജെപി പ്രചാരണങ്ങളുടെ ഭാഗമാക്കുന്നുണ്ട്.സിഎഎയുടെ ഭാഗമായി യൂബര് ഡ്രൈവറെ ആദരിച്ചിരിക്കുകയാണ് മുംബൈ ബിജെപി.ഇയാള് സിഎഎ വിരുദ്ധ സംസാരം പോലീസിനെ അറിയിച്ചതാണ് ആദരിക്കലിന് പ്രധാന കാരണം.യൂബര് ഡ്രൈവറായ രോഹിത് സിംഗ് ഗൗറിന്റെ വാഹനത്തില് ദിവസങ്ങള്ക്ക് മുമ്പ് കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്ക്കാര് കയറിയിരുന്നു.ഇയാള് ഫോണില് പൗരത്വ നിയമത്തെ എതിര്ത്തത് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.ഇത് കേട്ട ഉടനെ രോഹിത് പോലീസിനെ കാര്യങ്ങള് അറിയിക്കുകയായിരുന്നു.അതേസമയം കേട്ടുകേള്വിയില്ലാത്ത നടപടിയാണിത്.പോലീസ് എത്തി സര്ക്കാരിനെ അടിമുടി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കിട്ടിയില്ല.അതേസമയം സര്ക്കാരിന്റെയും രോഹിത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയതു.എന്നാല് സര്ക്കാര് സിഎഎയ്ക്കെതിരെ ഗൂഢാലോചന നടത്തിയ യാത്രക്കാരെ പോലീസിന് മുന്നില് തുറന്നുകാണിച്ചെന്ന് ബിജെപി പുരസ്കാരം നല്കി കൊണ്ട് വ്യക്തമാക്കി.മുംബൈയിലെ ജനങ്ങള്ക്ക് വേണ്ടി അദ്ദേഹത്തിന് അലര്ട്ട് സിറ്റിസണ് അവാര്ഡ് നല്കിയെന്നും ബിജെപി മുംബൈ നേതൃത്വം വ്യക്തമാക്കി.യൂബര് ഈ ജീവക്കാരനെതിരെ ശക്തമായ നടപടിയെടുത്തു.രോഹിത്തിനെ ജോലിയില് നിന്ന് സസ്പെന്ഡ് ചെയ്തിരിക്കുകയാണ് യൂബര്.യാത്രക്കാരുടെ സ്വകാര്യതയില് കടന്നുകയറാന് പാടില്ലെന്നത് യൂബര് നയമാണ്.എന്നാല് താന് ചെയ്ത നടപടിയില് ഉറച്ചുനില്ക്കുന്നതായി രോഹിത് പറഞ്ഞു.പൗരബോധമുള്ളത് കൊണ്ടാണ് അങ്ങനെ പ്രവര്ത്തിച്ചതെന്നും രോഹിത് പറഞ്ഞു.ജുഹുവില് നിന്ന് കുര്ലയിലേക്ക് രാത്രി 10.30നാണ് സര്ക്കാര് യൂബറില് യാത്ര ചെയ്തത്.ഷഹീന്ബാഗില് ലാല് സലാം വിളിക്കുന്നതിനുള്ള അതൃപ്തിയെ കുറിച്ച് ഫോണില് സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു സര്ക്കാര്.എന്നാല് ഇത് കേട്ട ഉടനെ തനിക്ക് എടിഎമ്മില് നിന്ന് പണം പിന്വലിക്കാനുണ്ടെന്ന പറഞ്ഞ രോഹിത്, പക്ഷേ പിന്നീട് വന്നത് പോലീസുകാരെയും കൂട്ടിയായിരുന്നു ### Headline : ഫോണിലൂടെയുള്ള സിഎഎ വിരുദ്ധ സംസാരം പോലീസിനെ അറിയിച്ചു... യൂബര് ഡ്രൈവറെ ആദരിച്ച് ബിജെപി
616
തൃശൂർ: എഇഒ ഓഫിസ് പ്രവർത്തിക്കുന്ന ഒളരി ഗവ.യുപി സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനിടെ സ്കൂളിലേക്കു പാമ്പ് പാഞ്ഞുകയറി.വിദ്യാർഥികളും അധ്യാപകരും കണ്ടതിനാൽ ഇതിനെ പിടികൂടി.കുട്ടികൾ ഉച്ചയ്ക്കു മുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണു പാമ്പു കയറിയത്.4 അടി നീളമുള്ള അണലിയെ വനം വകുപ്പ് ജീവനക്കാരനാണു പിടികൂടിയത്.അധ്യാപകരുടെ ബാഗും പാഠപുസ്തകങ്ങളും സൂക്ഷിക്കുന്ന മുറിയിലേക്കാണ് പാമ്പു കയറിയത്.ക്ലാസുകളോടു ചേർന്ന മുറിയാണിത്.വിദ്യാർഥികളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി.തൊഴിലുറപ്പു പദ്ധതിപ്രകാരം സ്കൂളിൽ ശുചീകരണം നടക്കുന്നുണ്ട്.തൊഴിലാളികൾ ഉച്ചയ്ക്കു പണിനിർത്തി പിരിഞ്ഞ ശേഷമാണു പാമ്പിനെ കണ്ടത്.5, 6, 7 ക്ലാസുകളിലെ ഓരോ ഡിവിഷനുകളാണു പാമ്പുകയറിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തൃശൂർ വെസ്റ്റ് എഇഒ ഓഫിസിൽ നിന്നാണ് സഹായം ആവശ്യപ്പെട്ടു പറവട്ടാനി വനംവകുപ്പ് ഓഫിസിലേക്കു വിളിച്ചത്.സ്പെഷൽ പ്രൊട്ടക്ഷൻ സ്ക്വാഡിലെ വൈൽഡ് ലൈഫ് റെസ്ക്യൂവർ ജോജു മുക്കാട്ടുകരയാണു പാമ്പിനെ പിടികൂടിയത്.ഇതിനെ വനമേഖലയിൽ തുറന്നുവിടും.എൽപി, യുപി വിഭാഗങ്ങളിലായി 209 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.കടുത്ത ചൂടുള്ള സമയവും പാമ്പുകൾ ഇണചേരുന്ന കാലവുമായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജോജു പറഞ്ഞു.അധ്യാപകർക്കും സമീപത്തെ തൊഴിലാളികൾക്കും ബോധവത്കരണ സന്ദേശം നൽകി
സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനിടെ ക്ളാസ് മുറിയിലേക്ക് പാമ്പ് പാഞ്ഞുകയറി
https://www.malayalamexpress.in/archives/941358/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ: എഇഒ ഓഫിസ് പ്രവർത്തിക്കുന്ന ഒളരി ഗവ.യുപി സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനിടെ സ്കൂളിലേക്കു പാമ്പ് പാഞ്ഞുകയറി.വിദ്യാർഥികളും അധ്യാപകരും കണ്ടതിനാൽ ഇതിനെ പിടികൂടി.കുട്ടികൾ ഉച്ചയ്ക്കു മുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണു പാമ്പു കയറിയത്.4 അടി നീളമുള്ള അണലിയെ വനം വകുപ്പ് ജീവനക്കാരനാണു പിടികൂടിയത്.അധ്യാപകരുടെ ബാഗും പാഠപുസ്തകങ്ങളും സൂക്ഷിക്കുന്ന മുറിയിലേക്കാണ് പാമ്പു കയറിയത്.ക്ലാസുകളോടു ചേർന്ന മുറിയാണിത്.വിദ്യാർഥികളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി.തൊഴിലുറപ്പു പദ്ധതിപ്രകാരം സ്കൂളിൽ ശുചീകരണം നടക്കുന്നുണ്ട്.തൊഴിലാളികൾ ഉച്ചയ്ക്കു പണിനിർത്തി പിരിഞ്ഞ ശേഷമാണു പാമ്പിനെ കണ്ടത്.5, 6, 7 ക്ലാസുകളിലെ ഓരോ ഡിവിഷനുകളാണു പാമ്പുകയറിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തൃശൂർ വെസ്റ്റ് എഇഒ ഓഫിസിൽ നിന്നാണ് സഹായം ആവശ്യപ്പെട്ടു പറവട്ടാനി വനംവകുപ്പ് ഓഫിസിലേക്കു വിളിച്ചത്.സ്പെഷൽ പ്രൊട്ടക്ഷൻ സ്ക്വാഡിലെ വൈൽഡ് ലൈഫ് റെസ്ക്യൂവർ ജോജു മുക്കാട്ടുകരയാണു പാമ്പിനെ പിടികൂടിയത്.ഇതിനെ വനമേഖലയിൽ തുറന്നുവിടും.എൽപി, യുപി വിഭാഗങ്ങളിലായി 209 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.കടുത്ത ചൂടുള്ള സമയവും പാമ്പുകൾ ഇണചേരുന്ന കാലവുമായതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജോജു പറഞ്ഞു.അധ്യാപകർക്കും സമീപത്തെ തൊഴിലാളികൾക്കും ബോധവത്കരണ സന്ദേശം നൽകി ### Headline : സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനിടെ ക്ളാസ് മുറിയിലേക്ക് പാമ്പ് പാഞ്ഞുകയറി
617
ഇടുക്കി : ഹൈറേഞ്ചില് പാഷന് ഫ്രൂട്ടിന് പ്രിയമേറുന്നു.വ്യാപകമായി പാഷന്ഫ്രൂട്ട് കൃഷി ആരംഭിച്ചതോടെ ദിവസവും ആയിരക്കണക്കിന് കിലോയാണ് വിപണിയില് എത്തുന്നത്.നിലവില് വിപണിയില് 30 മുതല് 40 രൂപയ്ക്കാണ് ചില്ലറ വില്പന നടക്കുന്നത്.കട്ടപ്പനയില് നിന്ന് ടണ് കണക്കിന് പാഷന്ഫ്രൂട്ടാണ് ദിവസവും കയറ്റി അയക്കുന്നത്.കഴിക്കാനും പഴച്ചാറുകള് നിര്മിക്കാനും പഴച്ചാറുകള്ക്ക് സുഗന്ധം നല്കാനുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്.മഴക്കാലം ആരംഭിച്ചതിനുശേഷം കൃത്യമായ വില്പന നടക്കാത്തതു പാഷന് ഫ്രൂട്ട് കൃഷിയെ സാരമായി ബാധിച്ചു എന്ന് കച്ചവടക്കാര് പറയുന്നു.കൂടാതെ പാഷന് ഫ്രൂട്ട് വ്യാപാരം നിലനിര്ത്തി കൊണ്ടുപോകുന്നതിന് വേണ്ടി ഇവ പള്പ്പ് ആക്കി വില്ക്കാനുള്ള തയ്യാറെടുപ്പിലാണ് കച്ചവടക്കാര്.മഞ്ഞയും ചുവപ്പുമായി രണ്ടുതരം പഴങ്ങളാണ് നാട്ടില് പ്രധാനമായും കാണുന്നത്.ചുവപ്പാണ് കൂടുതല് ഉല്പാദനമുള്ളതും സ്വാദിഷ്ടവും.വിത്തു നട്ടും വള്ളികള് മുറിച്ചുനട്ടുമാണ് കൃഷി ചെയ്യുന്നത്.ജൈവവളം ഉപയോഗിച്ചാല് കൂടുതല് വിളവുലഭിക്കും.വിത്ത് നട്ടതിനുശേഷം എട്ടുമുതല് ഒമ്പതുമാസംകൊണ്ട് കായ്ക്കാന് തുടങ്ങും.എല്ലാക്കാലത്തും വിളവ് നല്കുന്ന ഫലമാണെന്നാണ് പാഷന്ഫ്രൂട്ടിന്റെ മറ്റൊരു പ്രത്യേകത.കഴിഞ്ഞ ഒരു വര്ഷത്തോളമായി വിപണിയിലെ പ്രധാന താരമാണ് പാഷന്ഫ്രൂട്ട്.ഹൈറേഞ്ചിലെ മിക്ക മലഞ്ചരക്ക് കടകളിലും വിപണനമുണ്ട്.ആഴ്ചയില് കട്ടപ്പന മാര്ക്കറ്റില് നിന്നുമാത്രം പത്തു ടണ്ണിലധികമാണ് തമിഴ്നാട്ടിലെ ഫാക്ടറികളിലേക്ക് കയറ്റി അയക്കുന്നത്.തളര്ച്ച അകറ്റി ഉന്മേഷം നല്കാന് അപാരശേഷിയുള്ളതാണ് പാഷന്ഫ്രൂട്ട്.ഇതിലടങ്ങിയിരിക്കുന്ന പാസിഫോറിനാണ് ശരീരവേദന ശമിപ്പിച്ച് ഉന്മേഷം വീണ്ടെടുക്കാന് സഹായിക്കുന്നത്.'സി ക്സ ർ അ ടി ക്കാ ൻ വ ന്ന വ ർ യു ഡി എ ഫി ന്റെ 'മെ ക്ക' യി ൽ ഡ ക്കാ യി'; പരിഹസിച്ച് എം. എം.മ ണി
ഹൈറേഞ്ച് വിപണിയിൽ താരമായി പാഷൻ ഫ്രൂട്ട്
https://www.malayalamexpress.in/archives/844953/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇടുക്കി : ഹൈറേഞ്ചില് പാഷന് ഫ്രൂട്ടിന് പ്രിയമേറുന്നു.വ്യാപകമായി പാഷന്ഫ്രൂട്ട് കൃഷി ആരംഭിച്ചതോടെ ദിവസവും ആയിരക്കണക്കിന് കിലോയാണ് വിപണിയില് എത്തുന്നത്.നിലവില് വിപണിയില് 30 മുതല് 40 രൂപയ്ക്കാണ് ചില്ലറ വില്പന നടക്കുന്നത്.കട്ടപ്പനയില് നിന്ന് ടണ് കണക്കിന് പാഷന്ഫ്രൂട്ടാണ് ദിവസവും കയറ്റി അയക്കുന്നത്.കഴിക്കാനും പഴച്ചാറുകള് നിര്മിക്കാനും പഴച്ചാറുകള്ക്ക് സുഗന്ധം നല്കാനുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്.മഴക്കാലം ആരംഭിച്ചതിനുശേഷം കൃത്യമായ വില്പന നടക്കാത്തതു പാഷന് ഫ്രൂട്ട് കൃഷിയെ സാരമായി ബാധിച്ചു എന്ന് കച്ചവടക്കാര് പറയുന്നു.കൂടാതെ പാഷന് ഫ്രൂട്ട് വ്യാപാരം നിലനിര്ത്തി കൊണ്ടുപോകുന്നതിന് വേണ്ടി ഇവ പള്പ്പ് ആക്കി വില്ക്കാനുള്ള തയ്യാറെടുപ്പിലാണ് കച്ചവടക്കാര്.മഞ്ഞയും ചുവപ്പുമായി രണ്ടുതരം പഴങ്ങളാണ് നാട്ടില് പ്രധാനമായും കാണുന്നത്.ചുവപ്പാണ് കൂടുതല് ഉല്പാദനമുള്ളതും സ്വാദിഷ്ടവും.വിത്തു നട്ടും വള്ളികള് മുറിച്ചുനട്ടുമാണ് കൃഷി ചെയ്യുന്നത്.ജൈവവളം ഉപയോഗിച്ചാല് കൂടുതല് വിളവുലഭിക്കും.വിത്ത് നട്ടതിനുശേഷം എട്ടുമുതല് ഒമ്പതുമാസംകൊണ്ട് കായ്ക്കാന് തുടങ്ങും.എല്ലാക്കാലത്തും വിളവ് നല്കുന്ന ഫലമാണെന്നാണ് പാഷന്ഫ്രൂട്ടിന്റെ മറ്റൊരു പ്രത്യേകത.കഴിഞ്ഞ ഒരു വര്ഷത്തോളമായി വിപണിയിലെ പ്രധാന താരമാണ് പാഷന്ഫ്രൂട്ട്.ഹൈറേഞ്ചിലെ മിക്ക മലഞ്ചരക്ക് കടകളിലും വിപണനമുണ്ട്.ആഴ്ചയില് കട്ടപ്പന മാര്ക്കറ്റില് നിന്നുമാത്രം പത്തു ടണ്ണിലധികമാണ് തമിഴ്നാട്ടിലെ ഫാക്ടറികളിലേക്ക് കയറ്റി അയക്കുന്നത്.തളര്ച്ച അകറ്റി ഉന്മേഷം നല്കാന് അപാരശേഷിയുള്ളതാണ് പാഷന്ഫ്രൂട്ട്.ഇതിലടങ്ങിയിരിക്കുന്ന പാസിഫോറിനാണ് ശരീരവേദന ശമിപ്പിച്ച് ഉന്മേഷം വീണ്ടെടുക്കാന് സഹായിക്കുന്നത്.'സി ക്സ ർ അ ടി ക്കാ ൻ വ ന്ന വ ർ യു ഡി എ ഫി ന്റെ 'മെ ക്ക' യി ൽ ഡ ക്കാ യി'; പരിഹസിച്ച് എം. എം.മ ണി ### Headline : ഹൈറേഞ്ച് വിപണിയിൽ താരമായി പാഷൻ ഫ്രൂട്ട്
618
മരണവും മരണാനന്തര ജീവിതവും എന്നും ജീവിച്ചിരിക്കുന്ന മനുഷ്യന് പ്രഹേളികയായിരുന്നു.മനുഷ്യ സംസ്കാരം രൂപപ്പെടുന്നത് മുതല് എങ്ങനെ മരണത്തെ കീഴടക്കാം എന്ന അന്വേഷണവും മനുഷ്യന് ആരംഭിച്ചിരുന്നു.ഇന്നും ഈ അന്വേഷണങ്ങളിലാണ് മനുഷ്യന്.ഇതിനിടെയാണ് ഏതാണ്ട് 3000 വര്ഷം മുമ്പുള്ള മരണാനന്തര അന്വേഷണത്തെകുറിച്ചുള്ള വലിയൊരു തെളിവ് ഈജിപ്തിലെ പുരാവസ്തു വകുപ്പ് കണ്ടെത്തുന്നത്.മരണാനന്തര വിശ്വാസത്തെ സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് ഇതെന്ന് കരുതുന്നു.നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള പുരാതന പട്ടണമായ വെസ്റ്റ് തീബസിലെ ആസാസിഫ് നെക്രോപോളിസിലാണ് തടിയില് തീര്ത്ത മുപ്പത് മമ്മികളുടെ ശവക്കല്ലറ കണ്ടെത്തിയത്.പുരാവസ്ഥ മോഷ്ടാക്കളില് നിന്നും സംരക്ഷിപ്പെട്ടിരുന്ന ഈ മമ്മികള് കഴിഞ്ഞ 19 -ാം നൂറ്റാണ്ടിന് ശേഷമുണ്ടായ ഏറ്റവും വലിയ കണ്ടെത്തലാണെന്നാണ് പുറത്തുവരുന്ന വാര്ത്തകള്.23 പു രു ഷന്മാ രു ടെ യും അ ഞ്ച് സ്ത്രീ ക ളു ടെ യും ര ണ്ട് കു ട്ടി ക ളു ടെ യും മൃ ത ദേ ഹ ങ്ങ ൾ ഈ ജി പ്തി ലെ തെ ക്ക് ഭാ ഗ ത്തു ള്ള ല ക്സ ർ ന ഗ ര ത്തി ൽ നി ന്നു മാ ണ് ക ണ്ടെ ത്തി യ ത്.ചി ത്ര പ്പ ണി ക ളും ക ര കൗ ശല വ സ്തു ക്ക ളും അ തി മ നോ ഹ ര മാ യി ആ ലേ ഖ നം ചെ യ്താ ണ് പേടകങ്ങൾ.ഈ ജി പ്ത്യ ൻ ആ ർ ക്കി യോ ള ജി ക്ക ൽ വ കു പ്പ് വി ളി ച്ചു കൂ ട്ടി യ പ ത്ര സ മ്മേ ള ന ത്തി ൽ രണ്ടു മൃതദേഹപേടകങ്ങൾ തു റ ന്നു.മൃ ത ദേ ഹ ത്തെ ചു റ്റി യ തു ണി കീ റി യി ട്ടു പോ ലു മു ണ്ടാ യി രു ന്നി ല്ല.ബി. സി.പ ത്താം നൂ റ്റാ ണ്ടി ലെ 22-ാം ഫ റോ വാ ഭ ര ണാ ധി കാ രി യു ടെ കാ ല യ ള വി ൽ സ്ഥാ പി ച്ച ശ വ കു ടീ ര ങ്ങ ളാ ണി തെ ന്നാ ണ് ക രു തു ന്ന ത്.ന വം ബ റി ൽ കെ യ്റോ യി ലു ള്ള ഈ ജി പ്ഷ്യ ൻ മ്യൂ സി യ ത്തി ലേ ക്ക് ഇ വ യെ മാ റ്റും.2011ലെ അ റ ബ് വി പ്ല വ ത്തെ തു ട ർ ന്ന് ഈ ജി പ്തി ലെ ടൂ റി സ മേ ഖ ല പാ ടെ ത ക ർ ന്നി രു ന്നു.ഇ ത് പ ഴ യ രീ തി യി ലേ ക്ക് മാ റ്റാ നാ കു മെ ന്ന് പ്ര തീ ക്ഷ യി ലാ ണ് ടൂ റി സം വ കു പ്പ്.ആള്ക്കൂട്ട, മത - വര്ഗീയ കൊലപാതകങ്ങളുടെ കണക്കില്ല; രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ട് നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോ
ഈ ജി പ്തി ൽ നി ന്നും 3000 വ ർ ഷം പ ഴ ക്ക മു ള്ള മ മ്മി ക ൾ ക ണ്ടെ ത്തി
https://www.malayalamexpress.in/archives/884029/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മരണവും മരണാനന്തര ജീവിതവും എന്നും ജീവിച്ചിരിക്കുന്ന മനുഷ്യന് പ്രഹേളികയായിരുന്നു.മനുഷ്യ സംസ്കാരം രൂപപ്പെടുന്നത് മുതല് എങ്ങനെ മരണത്തെ കീഴടക്കാം എന്ന അന്വേഷണവും മനുഷ്യന് ആരംഭിച്ചിരുന്നു.ഇന്നും ഈ അന്വേഷണങ്ങളിലാണ് മനുഷ്യന്.ഇതിനിടെയാണ് ഏതാണ്ട് 3000 വര്ഷം മുമ്പുള്ള മരണാനന്തര അന്വേഷണത്തെകുറിച്ചുള്ള വലിയൊരു തെളിവ് ഈജിപ്തിലെ പുരാവസ്തു വകുപ്പ് കണ്ടെത്തുന്നത്.മരണാനന്തര വിശ്വാസത്തെ സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് ഇതെന്ന് കരുതുന്നു.നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള പുരാതന പട്ടണമായ വെസ്റ്റ് തീബസിലെ ആസാസിഫ് നെക്രോപോളിസിലാണ് തടിയില് തീര്ത്ത മുപ്പത് മമ്മികളുടെ ശവക്കല്ലറ കണ്ടെത്തിയത്.പുരാവസ്ഥ മോഷ്ടാക്കളില് നിന്നും സംരക്ഷിപ്പെട്ടിരുന്ന ഈ മമ്മികള് കഴിഞ്ഞ 19 -ാം നൂറ്റാണ്ടിന് ശേഷമുണ്ടായ ഏറ്റവും വലിയ കണ്ടെത്തലാണെന്നാണ് പുറത്തുവരുന്ന വാര്ത്തകള്.23 പു രു ഷന്മാ രു ടെ യും അ ഞ്ച് സ്ത്രീ ക ളു ടെ യും ര ണ്ട് കു ട്ടി ക ളു ടെ യും മൃ ത ദേ ഹ ങ്ങ ൾ ഈ ജി പ്തി ലെ തെ ക്ക് ഭാ ഗ ത്തു ള്ള ല ക്സ ർ ന ഗ ര ത്തി ൽ നി ന്നു മാ ണ് ക ണ്ടെ ത്തി യ ത്.ചി ത്ര പ്പ ണി ക ളും ക ര കൗ ശല വ സ്തു ക്ക ളും അ തി മ നോ ഹ ര മാ യി ആ ലേ ഖ നം ചെ യ്താ ണ് പേടകങ്ങൾ.ഈ ജി പ്ത്യ ൻ ആ ർ ക്കി യോ ള ജി ക്ക ൽ വ കു പ്പ് വി ളി ച്ചു കൂ ട്ടി യ പ ത്ര സ മ്മേ ള ന ത്തി ൽ രണ്ടു മൃതദേഹപേടകങ്ങൾ തു റ ന്നു.മൃ ത ദേ ഹ ത്തെ ചു റ്റി യ തു ണി കീ റി യി ട്ടു പോ ലു മു ണ്ടാ യി രു ന്നി ല്ല.ബി. സി.പ ത്താം നൂ റ്റാ ണ്ടി ലെ 22-ാം ഫ റോ വാ ഭ ര ണാ ധി കാ രി യു ടെ കാ ല യ ള വി ൽ സ്ഥാ പി ച്ച ശ വ കു ടീ ര ങ്ങ ളാ ണി തെ ന്നാ ണ് ക രു തു ന്ന ത്.ന വം ബ റി ൽ കെ യ്റോ യി ലു ള്ള ഈ ജി പ്ഷ്യ ൻ മ്യൂ സി യ ത്തി ലേ ക്ക് ഇ വ യെ മാ റ്റും.2011ലെ അ റ ബ് വി പ്ല വ ത്തെ തു ട ർ ന്ന് ഈ ജി പ്തി ലെ ടൂ റി സ മേ ഖ ല പാ ടെ ത ക ർ ന്നി രു ന്നു.ഇ ത് പ ഴ യ രീ തി യി ലേ ക്ക് മാ റ്റാ നാ കു മെ ന്ന് പ്ര തീ ക്ഷ യി ലാ ണ് ടൂ റി സം വ കു പ്പ്.ആള്ക്കൂട്ട, മത - വര്ഗീയ കൊലപാതകങ്ങളുടെ കണക്കില്ല; രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ട് നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോ ### Headline : ഈ ജി പ്തി ൽ നി ന്നും 3000 വ ർ ഷം പ ഴ ക്ക മു ള്ള മ മ്മി ക ൾ ക ണ്ടെ ത്തി
619
വിക്രാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബക്രീദ്.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ജഗദീസൻ സുബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വസുന്ധര കശ്യപ്, സാറാ എന്ന ഒട്ടകം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒട്ടകത്തെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രമാണ് ബക്രീദ്.എം 10 പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ സംഗിതം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മൻ ആണ്.ഒരു മനുഷ്യനും ഒട്ടകവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ്.രാജസ്ഥാനിൽ ഷൂട്ടിംഗ് നടന്നപ്പോൾ രാജസ്ഥാനിൽ നിന്നുള്ള സാറാ എന്ന ഒട്ടകത്തെ ആണ് ചിത്രത്തിലേക്ക് ഉപയോഗിച്ചത്.ചിത്രത്തിന്റെ നിർമ്മാണത്തിന് അനുയോജ്യമായ രീതിയിൽ വിക്രാന്ത് ഒട്ടകവുമായി രണ്ട് മാസത്തിലേറെ പരിശീലനം നടത്തിയാണ് ചിത്രത്തിൽ അഭിനയിച്ചത്.ചിത്രം നിർമ്മിക്കുന്നതിനുമുമ്പ്, ഒട്ടകവുമായി ചിത്രീകരിക്കാൻ മൃഗസംരക്ഷണ ബോർഡിൽ നിന്ന് ചലച്ചിത്ര പ്രവർത്തകർക്ക് പ്രത്യേക അനുമതി വാങ്ങിച്ചിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ, ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ചിത്രീകരിച്ചത്.ആന്റണി എൽ.റൂബൻ ആണ് ചിത്രത്തിന്റെഎഡിറ്റർ.ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സംവിധായകൻ തന്നെയാണ്.ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും
തമിഴ് ചിത്രം ബക്രീദ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/772549/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിക്രാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബക്രീദ്.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ജഗദീസൻ സുബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വസുന്ധര കശ്യപ്, സാറാ എന്ന ഒട്ടകം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒട്ടകത്തെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രമാണ് ബക്രീദ്.എം 10 പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ സംഗിതം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മൻ ആണ്.ഒരു മനുഷ്യനും ഒട്ടകവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ്.രാജസ്ഥാനിൽ ഷൂട്ടിംഗ് നടന്നപ്പോൾ രാജസ്ഥാനിൽ നിന്നുള്ള സാറാ എന്ന ഒട്ടകത്തെ ആണ് ചിത്രത്തിലേക്ക് ഉപയോഗിച്ചത്.ചിത്രത്തിന്റെ നിർമ്മാണത്തിന് അനുയോജ്യമായ രീതിയിൽ വിക്രാന്ത് ഒട്ടകവുമായി രണ്ട് മാസത്തിലേറെ പരിശീലനം നടത്തിയാണ് ചിത്രത്തിൽ അഭിനയിച്ചത്.ചിത്രം നിർമ്മിക്കുന്നതിനുമുമ്പ്, ഒട്ടകവുമായി ചിത്രീകരിക്കാൻ മൃഗസംരക്ഷണ ബോർഡിൽ നിന്ന് ചലച്ചിത്ര പ്രവർത്തകർക്ക് പ്രത്യേക അനുമതി വാങ്ങിച്ചിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ, ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ചിത്രീകരിച്ചത്.ആന്റണി എൽ.റൂബൻ ആണ് ചിത്രത്തിന്റെഎഡിറ്റർ.ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സംവിധായകൻ തന്നെയാണ്.ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും ### Headline : തമിഴ് ചിത്രം ബക്രീദ് : പുതിയ പോസ്റ്റർ പുറത്തിറങ്ങി
620
വടകര: സംസ്ഥാനത്തെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളും ഈ അധ്യയന വർഷം ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ:സി രവീന്ദ്രനാഥ് പറഞ്ഞു.പൊതു വിദ്യാഭ്യാസം ശക്തി പ്പെടുത്താൻ സർക്കാർ ഊർജ്ജിത കർമ പദ്ധതികൾ രൂപീകരിച്ചതായും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.മന്തരത്തൂർ എംഎൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പൂർവ്വ വിദ്യാർത്ഥി കളുടെയും സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്നും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി അധ്യക്ഷത വഹിച്ചു.സ്മാർട്ട് ക്ലാസ് റൂം,ഹൈടെക് കോൺഫറൻസ് ഹാൾ,ലൈബ്രറി റീഡിങ് റൂം,ബെബ്സൈറ്റ്,നഴ്സറി സ്കൂൾ,സ്കൂൾ വാഹനം,വാട്ടർ പ്യൂരി ഫെയർ എന്നിവയുടെ ഉൽഘാടനവും ഇതോടൊപ്പം നടന്നു.ചലച്ചിത്ര ബാല നടി നക്ഷത്ര മനോജ്,ജില്ലയിലെ മികച്ച കൃഷി ഓഫീസർ രേണുക എന്നിവരെ ചടങ്ങിൽ ആദരിച്ചു.എഇഒ എ പ്രദീപ് കുമാർ, കെപി അഹമ്മദ്,എൻകെ ഗീത, മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയപ്രഭ, ജില്ലാ പഞ്ചായത്ത് മെമ്പർ എംപി അജിത, ഷഹവത്ത് ജൂന,പിപി വിജയൻ, ടി കെ അഷറഫ്, അച്ചുതൻ പുതിയേടത്ത്,കെകെ യൂസഫ് മാസ്റ്റർ,ജയപുരം ജയചന്ദ്രൻ,സിഎൻ മനോജ്, ഓകെ രവീന്ദ്രൻ,ഹാഷിം ചൈതന്യ,ആർപി ദിനേശൻ എന്നിവർ പ്രസംഗിച്ചു
സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകൾ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ്
https://malayalam.oneindia.com/news/kerala/mantharathur-alp-school-building-inagurated-by-c-raveendranath-196977.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വടകര: സംസ്ഥാനത്തെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളും ഈ അധ്യയന വർഷം ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ:സി രവീന്ദ്രനാഥ് പറഞ്ഞു.പൊതു വിദ്യാഭ്യാസം ശക്തി പ്പെടുത്താൻ സർക്കാർ ഊർജ്ജിത കർമ പദ്ധതികൾ രൂപീകരിച്ചതായും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.മന്തരത്തൂർ എംഎൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പൂർവ്വ വിദ്യാർത്ഥി കളുടെയും സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്നും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി അധ്യക്ഷത വഹിച്ചു.സ്മാർട്ട് ക്ലാസ് റൂം,ഹൈടെക് കോൺഫറൻസ് ഹാൾ,ലൈബ്രറി റീഡിങ് റൂം,ബെബ്സൈറ്റ്,നഴ്സറി സ്കൂൾ,സ്കൂൾ വാഹനം,വാട്ടർ പ്യൂരി ഫെയർ എന്നിവയുടെ ഉൽഘാടനവും ഇതോടൊപ്പം നടന്നു.ചലച്ചിത്ര ബാല നടി നക്ഷത്ര മനോജ്,ജില്ലയിലെ മികച്ച കൃഷി ഓഫീസർ രേണുക എന്നിവരെ ചടങ്ങിൽ ആദരിച്ചു.എഇഒ എ പ്രദീപ് കുമാർ, കെപി അഹമ്മദ്,എൻകെ ഗീത, മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയപ്രഭ, ജില്ലാ പഞ്ചായത്ത് മെമ്പർ എംപി അജിത, ഷഹവത്ത് ജൂന,പിപി വിജയൻ, ടി കെ അഷറഫ്, അച്ചുതൻ പുതിയേടത്ത്,കെകെ യൂസഫ് മാസ്റ്റർ,ജയപുരം ജയചന്ദ്രൻ,സിഎൻ മനോജ്, ഓകെ രവീന്ദ്രൻ,ഹാഷിം ചൈതന്യ,ആർപി ദിനേശൻ എന്നിവർ പ്രസംഗിച്ചു ### Headline : സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകൾ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ്
621
വിഷയം കുമ്മനം രാജശേഖരന് കെ സുരേന്ദ്രന് അധ്യക്ഷനായി ചുമതലയേറ്റു; കുമ്മനവും ശോഭ സുരേന്ദ്രനും പരിപാടിയില് പങ്കെടുത്തില്ല 22, 2020, 13:44 കേരളം വേണ്ട, കുമ്മനം ദേശീയ നേതൃത്വത്തിലേക്ക്; സംസ്ഥാനത്ത് മത്സരം സുരേന്ദ്രനും എംടി രമേശും തമ്മില് 15, 2020, 13:06 നാളെ നിലംപൊത്തുന്ന ആ കെട്ടിട സമുച്ചയങ്ങള് ഒരു മുന്നറിയിപ്പാണ്, കേരളത്തോട് കുമ്മനം രാജശേഖരൻ 10, 2020, 17:40 രാജ്യസ്നേഹം അളക്കാനുള്ള മീറ്റര് ബിജെപിക്കാരുടെ കയ്യിലാണോ? കുമ്മനത്തിന് മറുപടിയുമായി കമല് 24, 2019, 14:03 കേരള ബിജെപിയുടെ കളി കാണാനിരിക്കുന്നതേയുള്ളൂ...അടിമുടി അഴിച്ചു പണി, ഇനി പ്രായത്തിന്റെ കണക്ക്! 9, 2019, 09:06 കുമ്മനവും സുരേന്ദ്രനും ഇല്ലേ?; ബിജെപി അധ്യക്ഷനായി പുതിയൊരു പേര് പരിഗണനയില്, 'ബി രാധാകൃഷ്ണ മേനോന്' 5, 2019, 16:08 ശ്രീധരന് പിള്ള അധികാരമേറ്റു; കേരളത്തില് നിന്ന് മിസോറാമിന് മൂന്നാമത്തെ ഗവര്ണര് 5, 2019, 18:20 കുമ്മനത്തിന് രാഷ്ട്രീയ ചുംബനം; ജോര്ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സിഎസ് ചന്ദ്രിക 2, 2019, 16:58 ബിജെപി ആണ് ഭേദം; പാര്ട്ടിക്ക് ഒരു തകര്ച്ചയും സംഭവിച്ചിട്ടില്ല, കണക്കുകള് നിരത്തി കുമ്മനം
കുമ്മനം രാജശേഖരന്: Latest കുമ്മനം രാജശേഖരന്
https://malayalam.oneindia.com/topic/%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%82-%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം കുമ്മനം രാജശേഖരന് കെ സുരേന്ദ്രന് അധ്യക്ഷനായി ചുമതലയേറ്റു; കുമ്മനവും ശോഭ സുരേന്ദ്രനും പരിപാടിയില് പങ്കെടുത്തില്ല 22, 2020, 13:44 കേരളം വേണ്ട, കുമ്മനം ദേശീയ നേതൃത്വത്തിലേക്ക്; സംസ്ഥാനത്ത് മത്സരം സുരേന്ദ്രനും എംടി രമേശും തമ്മില് 15, 2020, 13:06 നാളെ നിലംപൊത്തുന്ന ആ കെട്ടിട സമുച്ചയങ്ങള് ഒരു മുന്നറിയിപ്പാണ്, കേരളത്തോട് കുമ്മനം രാജശേഖരൻ 10, 2020, 17:40 രാജ്യസ്നേഹം അളക്കാനുള്ള മീറ്റര് ബിജെപിക്കാരുടെ കയ്യിലാണോ? കുമ്മനത്തിന് മറുപടിയുമായി കമല് 24, 2019, 14:03 കേരള ബിജെപിയുടെ കളി കാണാനിരിക്കുന്നതേയുള്ളൂ...അടിമുടി അഴിച്ചു പണി, ഇനി പ്രായത്തിന്റെ കണക്ക്! 9, 2019, 09:06 കുമ്മനവും സുരേന്ദ്രനും ഇല്ലേ?; ബിജെപി അധ്യക്ഷനായി പുതിയൊരു പേര് പരിഗണനയില്, 'ബി രാധാകൃഷ്ണ മേനോന്' 5, 2019, 16:08 ശ്രീധരന് പിള്ള അധികാരമേറ്റു; കേരളത്തില് നിന്ന് മിസോറാമിന് മൂന്നാമത്തെ ഗവര്ണര് 5, 2019, 18:20 കുമ്മനത്തിന് രാഷ്ട്രീയ ചുംബനം; ജോര്ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് സിഎസ് ചന്ദ്രിക 2, 2019, 16:58 ബിജെപി ആണ് ഭേദം; പാര്ട്ടിക്ക് ഒരു തകര്ച്ചയും സംഭവിച്ചിട്ടില്ല, കണക്കുകള് നിരത്തി കുമ്മനം ### Headline : കുമ്മനം രാജശേഖരന്: Latest കുമ്മനം രാജശേഖരന്
622
പോണ് മേഖലയില് സജീവമായി പ്രവര്ത്തിച്ചിരുന്നയാളാണ് മിയ ഖലീഫ.2015ലായിരുന്നു മിയ ഈ മേഖലയിലേക്ക് എത്തിയത്.3 മാസം മാത്രമാണ് പ്രവര്ത്തിച്ചതെങ്കിലും ഏറ്റവും കൂടുതല് ആളുകള് തിരഞ്ഞിരുന്നത് ഈ താരത്തെയായിരുന്നു.ഐഎസില് നിന്നുള്ള ഭീഷണിയെത്തുടര്ന്നാണ് താരം ഈ മേഖലയില് നിന്നും പിന്വാങ്ങിയത്.പോണ് മേഖലയില് നിന്നും പിന്മാറിയ മിയ ഇപ്പോള് സ്പോര്ട്സ് ഷോയുടെ അവതാരകയായി പ്രവര്ത്തിച്ച് വരികയാണ്.എന്നാൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.കുടുംബത്തില് നിന്നും സുഹൃത്തുക്കളില് നിന്നെല്ലാം താന് ഒറ്റപ്പെടുകയായിരുന്നു.തന്രെ വസ്ത്രത്തിലേക്ക് ആളുകള് ചൂഴ്ന്ന് നോക്കുന്നത് പോലെയായിരുന്നു തോന്നിയത്.അത്ര നല്ല അനുഭവമായിരുന്നില്ല അത്.നഗ്ന വീഡിയോ കണ്ട് അതാണ് യാഥാര്ത്ഥ്യമെന്ന് കരുതുന്ന പുരുഷന്മാരുണ്ട്.കാര്യങ്ങള്ക്ക് പിന്നിലെ യാഥാര്ത്ഥ്യത്തെക്കുറിച്ചും വസ്തുതകളെക്കുറിച്ചുമൊക്കെ ആളുകള് മനസ്സിലാക്കേണ്ടതുണ്ടെന്നും മിയ പറയുന്നു.പോണ് മേഖലയില് നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് സമാനമായ കാര്യങ്ങളെക്കുറിച്ച് മറ്റ് പലരും പറഞ്ഞത്.ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്.ഈ മേഖലയില് പ്രവര്ത്തിച്ചത് കാരണം സ്വകാര്യത നഷ്ടമായെന്നും താരം പറയുന്നു.സാമ്പത്തിക മാന്ദ്യം; മന്മോഹന് സിങ്ങിന്റെ ആരോപണത്തോട് പ്രതികരിച്ച് നിര്മല സീതാരാമന്
പോണ് മേഖലയിലേക്ക് പോയതോടെ സ്വകാര്യത നഷ്ടമായി - മിയ ഖലീഫ
https://www.malayalamexpress.in/archives/787393/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പോണ് മേഖലയില് സജീവമായി പ്രവര്ത്തിച്ചിരുന്നയാളാണ് മിയ ഖലീഫ.2015ലായിരുന്നു മിയ ഈ മേഖലയിലേക്ക് എത്തിയത്.3 മാസം മാത്രമാണ് പ്രവര്ത്തിച്ചതെങ്കിലും ഏറ്റവും കൂടുതല് ആളുകള് തിരഞ്ഞിരുന്നത് ഈ താരത്തെയായിരുന്നു.ഐഎസില് നിന്നുള്ള ഭീഷണിയെത്തുടര്ന്നാണ് താരം ഈ മേഖലയില് നിന്നും പിന്വാങ്ങിയത്.പോണ് മേഖലയില് നിന്നും പിന്മാറിയ മിയ ഇപ്പോള് സ്പോര്ട്സ് ഷോയുടെ അവതാരകയായി പ്രവര്ത്തിച്ച് വരികയാണ്.എന്നാൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.കുടുംബത്തില് നിന്നും സുഹൃത്തുക്കളില് നിന്നെല്ലാം താന് ഒറ്റപ്പെടുകയായിരുന്നു.തന്രെ വസ്ത്രത്തിലേക്ക് ആളുകള് ചൂഴ്ന്ന് നോക്കുന്നത് പോലെയായിരുന്നു തോന്നിയത്.അത്ര നല്ല അനുഭവമായിരുന്നില്ല അത്.നഗ്ന വീഡിയോ കണ്ട് അതാണ് യാഥാര്ത്ഥ്യമെന്ന് കരുതുന്ന പുരുഷന്മാരുണ്ട്.കാര്യങ്ങള്ക്ക് പിന്നിലെ യാഥാര്ത്ഥ്യത്തെക്കുറിച്ചും വസ്തുതകളെക്കുറിച്ചുമൊക്കെ ആളുകള് മനസ്സിലാക്കേണ്ടതുണ്ടെന്നും മിയ പറയുന്നു.പോണ് മേഖലയില് നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് സമാനമായ കാര്യങ്ങളെക്കുറിച്ച് മറ്റ് പലരും പറഞ്ഞത്.ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്.ഈ മേഖലയില് പ്രവര്ത്തിച്ചത് കാരണം സ്വകാര്യത നഷ്ടമായെന്നും താരം പറയുന്നു.സാമ്പത്തിക മാന്ദ്യം; മന്മോഹന് സിങ്ങിന്റെ ആരോപണത്തോട് പ്രതികരിച്ച് നിര്മല സീതാരാമന് ### Headline : പോണ് മേഖലയിലേക്ക് പോയതോടെ സ്വകാര്യത നഷ്ടമായി - മിയ ഖലീഫ
623
തിരുവനന്തപുരം: സംസ്ഥാനത്തു പകൽ താപനില ഉയരുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ പ്രണബ്ജ്യോതി നാഥ് ഉത്തരവിറക്കി.ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും.ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി.സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു തൊഴിൽ സമയം പുനഃക്രമീകരിച്ചത്.രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്നവിധം പുനഃക്രമീകരിച്ചു.സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് എന്നിവർ ലേബർ കമ്മീഷണർക്കു റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദേശച്ചിട്ടുണ്ട്.1958-ലെ കേരള മിനിമം വേജസ് ചട്ട പ്രകാരമാണു തൊഴിൽ സമയം പുനഃക്രമീകരിച്ചിട്ടുള്ളത്.നേരത്തെ, സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ നല്കിയിരുന്നു
സംസ്ഥാനത്ത് താപനില ഉയരുന്നു; തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
https://www.malayalamexpress.in/archives/1056400/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സംസ്ഥാനത്തു പകൽ താപനില ഉയരുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ പ്രണബ്ജ്യോതി നാഥ് ഉത്തരവിറക്കി.ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും.ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി.സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു തൊഴിൽ സമയം പുനഃക്രമീകരിച്ചത്.രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്നവിധം പുനഃക്രമീകരിച്ചു.സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് എന്നിവർ ലേബർ കമ്മീഷണർക്കു റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദേശച്ചിട്ടുണ്ട്.1958-ലെ കേരള മിനിമം വേജസ് ചട്ട പ്രകാരമാണു തൊഴിൽ സമയം പുനഃക്രമീകരിച്ചിട്ടുള്ളത്.നേരത്തെ, സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ നല്കിയിരുന്നു ### Headline : സംസ്ഥാനത്ത് താപനില ഉയരുന്നു; തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
624
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ.നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്.ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്ണര് പദവി രാജി വയ്ക്കണമെന്നും പന്ന്യന് രവീന്ദ്രന് പറഞ്ഞു.ഗവർണർ ബിജെപിയുടെ മൈക്ക് ആകരുതെന്നും രാജ്ഭവനെ ബിജെപി ഓഫീസ് ആക്കി മാറ്റരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.പ്രമേയം പാസാക്കാൻ സംസ്ഥാന സര്ക്കാരിന് അധികാരമില്ല.അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം ചിലവഴിക്കേണ്ടത്.പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്ണറുടെ വിമർശനം.കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല.ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ളകാര്യമാണ്.കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല.കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്ണര് വിശദീകരിച്ചിരുന്നു.വിഭജനം ബാധിക്കാത്ത് സംസ്ഥാനമാണ് കേരളം.ഇവിടെ അനധികൃത കുടിയേറ്റക്കാരില്ല.എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.പൗരത്വഭേദഗതിക്കെതിരായ സംയുക്തസമരത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലാണ് നിയമസഭ പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന നിയമം പാസാക്കിയത്
രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്; ഗവർണർ ബിജെപിയുടെ മൈക്ക് ആവരുത്, രൂക്ഷ വിമർശനവുമായി സിപിഐ
https://malayalam.oneindia.com/news/kerala/cpi-leader-pannian-raveendran-criticizes-kerala-governor-239677.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ.നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്.ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്ണര് പദവി രാജി വയ്ക്കണമെന്നും പന്ന്യന് രവീന്ദ്രന് പറഞ്ഞു.ഗവർണർ ബിജെപിയുടെ മൈക്ക് ആകരുതെന്നും രാജ്ഭവനെ ബിജെപി ഓഫീസ് ആക്കി മാറ്റരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.പ്രമേയം പാസാക്കാൻ സംസ്ഥാന സര്ക്കാരിന് അധികാരമില്ല.അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം ചിലവഴിക്കേണ്ടത്.പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്ണറുടെ വിമർശനം.കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല.ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ളകാര്യമാണ്.കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല.കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്ണര് വിശദീകരിച്ചിരുന്നു.വിഭജനം ബാധിക്കാത്ത് സംസ്ഥാനമാണ് കേരളം.ഇവിടെ അനധികൃത കുടിയേറ്റക്കാരില്ല.എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.പൗരത്വഭേദഗതിക്കെതിരായ സംയുക്തസമരത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലാണ് നിയമസഭ പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന നിയമം പാസാക്കിയത് ### Headline : രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്; ഗവർണർ ബിജെപിയുടെ മൈക്ക് ആവരുത്, രൂക്ഷ വിമർശനവുമായി സിപിഐ
625
ദില്ലി; രാജ്യദ്രോഹ കുറ്റത്തിനായി അറസ്റ്റ് ചെയ്ത ജെ എന്യു വിദ്യാര്ത്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല.ജാമ്യത്തിനായി ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്, കീഴ്കോടതി കേസ് തള്ളിയാല് മാത്രമേ മേല് കോടതിയെ സമീപിക്കാന് പാടുള്ളുവെന്നും സുപ്രിം കോടതി വ്യക്തമാക്കി.കനയ്യയോടൊപ്പം ഇന്ത്യന് മാധ്യമങ്ങളുണ്ട്;ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വ്യാജം,തെളിവുകള് എന്തുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാക്കതെന്ന് സുപ്രീം കോടതി അഭിഭാഷകരോട് ചോദിച്ചു.എന്നാല് കനയ്യ അവിടെ സുരക്ഷിതാനല്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം.ഇരു കോടതിയിലും സുരക്ഷ പ്രശ്നമുണ്ടെന്ന് അഭിഭാഷകര് പറഞ്ഞു.എന്നാല് ഇത് അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.കനയ്യയ്ക്കും അഭിഭാഷകര്ക്കും സുരക്ഷ നല്കാന് സുപ്രിം കോടതി നിര്ദേശം നല്കി.ഇതേ സമയം ജാമ്യത്തിനായി ഹൈക്കോടതില് ഇന്നു തന്നെ അപേക്ഷ നല്കുമെന്ന് കനയ്യയുടെ അഭിഭാഷകര് അറിയിച്ചു.എന്നാല് കനയ്യയുടെ ജാമ്യാപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്ന് സുപ്രിം കോടതി ഹൈക്കോടതിയോട് നിര്ദേശിച്ചു.പാട്യാല ഹൗസ് കോടതിയില് ഉണ്ടായ പ്രശ്നത്തെ മുന്നിര്ത്തിയാണ് അഭിഭാഷകര് കേസ് കീഴ്കോടതിയില് വാദിക്കാന് കഴിയുന്നില്ലെന്ന് കാണിച്ചാണ് സുപ്രിം കോടതിയെ സമീപിച്ചത്.ഇതേ സമയം കനയ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കേന്ദ്ര സര്ക്കാര് സുപ്രിം കോടതിയില് ആവശ്യപ്പെട്ടു.ജാമ്യം അനുവദിച്ചാല് അത് തെറ്റായ സന്ദേശമാകും നല്കുക, ഗുരുതരമായ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.ജാമ്യവും കോടതി വളപ്പില് ഉണ്ടായ ആക്രമവും തമ്മില് ബന്ധമൊന്നുമില്ലെന്ന് സര്ക്കാര് പറഞ്ഞു
കനയ്യയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിച്ചില്ല; പിന്നില് ഗൗരവമുള്ള കാരണം തന്നെ
https://malayalam.oneindia.com/news/india/supreme-court-declines-hear-kanhaiya-kumar-s-bail-plea-145815.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി; രാജ്യദ്രോഹ കുറ്റത്തിനായി അറസ്റ്റ് ചെയ്ത ജെ എന്യു വിദ്യാര്ത്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല.ജാമ്യത്തിനായി ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്, കീഴ്കോടതി കേസ് തള്ളിയാല് മാത്രമേ മേല് കോടതിയെ സമീപിക്കാന് പാടുള്ളുവെന്നും സുപ്രിം കോടതി വ്യക്തമാക്കി.കനയ്യയോടൊപ്പം ഇന്ത്യന് മാധ്യമങ്ങളുണ്ട്;ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വ്യാജം,തെളിവുകള് എന്തുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാക്കതെന്ന് സുപ്രീം കോടതി അഭിഭാഷകരോട് ചോദിച്ചു.എന്നാല് കനയ്യ അവിടെ സുരക്ഷിതാനല്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം.ഇരു കോടതിയിലും സുരക്ഷ പ്രശ്നമുണ്ടെന്ന് അഭിഭാഷകര് പറഞ്ഞു.എന്നാല് ഇത് അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.കനയ്യയ്ക്കും അഭിഭാഷകര്ക്കും സുരക്ഷ നല്കാന് സുപ്രിം കോടതി നിര്ദേശം നല്കി.ഇതേ സമയം ജാമ്യത്തിനായി ഹൈക്കോടതില് ഇന്നു തന്നെ അപേക്ഷ നല്കുമെന്ന് കനയ്യയുടെ അഭിഭാഷകര് അറിയിച്ചു.എന്നാല് കനയ്യയുടെ ജാമ്യാപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്ന് സുപ്രിം കോടതി ഹൈക്കോടതിയോട് നിര്ദേശിച്ചു.പാട്യാല ഹൗസ് കോടതിയില് ഉണ്ടായ പ്രശ്നത്തെ മുന്നിര്ത്തിയാണ് അഭിഭാഷകര് കേസ് കീഴ്കോടതിയില് വാദിക്കാന് കഴിയുന്നില്ലെന്ന് കാണിച്ചാണ് സുപ്രിം കോടതിയെ സമീപിച്ചത്.ഇതേ സമയം കനയ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കേന്ദ്ര സര്ക്കാര് സുപ്രിം കോടതിയില് ആവശ്യപ്പെട്ടു.ജാമ്യം അനുവദിച്ചാല് അത് തെറ്റായ സന്ദേശമാകും നല്കുക, ഗുരുതരമായ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.ജാമ്യവും കോടതി വളപ്പില് ഉണ്ടായ ആക്രമവും തമ്മില് ബന്ധമൊന്നുമില്ലെന്ന് സര്ക്കാര് പറഞ്ഞു ### Headline : കനയ്യയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിച്ചില്ല; പിന്നില് ഗൗരവമുള്ള കാരണം തന്നെ
626
സൗന്ദര്യത്തില് സ്തനസ്ഥാനം തള്ളിക്കളയാനാവില്ല.ഇതുകൊണ്ടാണ് സിലിക്കോണ് ഇംപ്ലാന്റേഷന് പോലുള്ള ചിലവേറിയ ശസ്ത്രക്രിയാ രീതികള്ക്ക് സ്ത്രീകള് തയ്യാറാകുന്നത്.ഇത്തരം ശസ്ത്രക്രിയകള്ക്കു പോകുന്നതിനു മുന്പ് സ്തനവലിപ്പം വര്ദ്ധിപ്പിക്കാനുള്ള സ്വാഭാവിക രീതികളെപ്പറ്റി അറിയുന്നത് ഗുണം ചെയ്യും.സ്തനവലിപ്പത്തിന് ഭക്ഷണങ്ങളും വ്യായാമങ്ങളും ഒരു പരിധി വരെ സഹായിക്കും.ഇത്തരം മാര്ഗങ്ങള് തികച്ചും സ്വാഭാവിക മാര്ഗങ്ങളാണെന്ന ഗുണവുമുണ്ട്.സ്തനവലിപ്പത്തിന് സഹായിക്കുന്ന ധാരാളം വ്യായാമങ്ങളുണ്ട്.പുഷ് അപ് വ്യായാമങ്ങള് ഇതിന് വളരെയേറെ ഫലപ്രദമാണ്.തുടക്കത്തില് 10 തവണ പുഷ് അപ് ചെയ്യാം.പിന്നീടിത് 25 തവണ വരെ ചെയ്യാം.തുടക്കക്കാര്ക്ക് പുഷ് അപ് ചെയ്യുമ്പോള് ചുമല് വേദനയും കൈവേദനയും സാധാരണമാണ്.ശീലമായിക്കഴിയുമ്പോള് ഇത് മാറും.നീന്തുന്നത് സ്തനവലിപ്പം വര്ദ്ധിപ്പിക്കാന് പറ്റിയ വ്യായാമമാണ്.നീന്താന് സൗകര്യമില്ലെങ്കില് വീട്ടില് തന്നെ കൈകള് പുറകിലേക്കും മുന്പിലേക്കും നീന്തുന്നതു പോലെ ചെയ്യുന്നത് നല്ലതാണ്.നീന്തലിലെ ഫ്രണ്ട് സ്ട്രോക്കും ബാക്ക് സ്ട്രോക്കും വീട്ടില് തന്നെ ചെയ്യാം.സ്തനങ്ങള്ക്ക് മര്ദമേല്പ്പിക്കുയെന്നത് തികച്ചും ലളിതമായ ഒരു വ്യായാമമുറയാണ്.ഇതിനായി കമഴ്ന്നു കിടന്ന് കിടക്കയില് സ്തനങ്ങള് അമര്ത്തുക.ഒരു ചുവരിന് അഭിമുഖമായി നിന്നും ഈ വ്യായാമം ചെയ്യാവുന്നതാണ്.ഇടുപ്പില് കൈകുത്തി നില്ക്കുക.പുറകിലൂടെ വലത് കൈ കൊണ്ട് ഇടതുവശത്തെ കൈമുട്ടില് തൊടുക.വലതുകൈമുട്ടും ഈ രീതിയില് ഇടതു കൈ കൊണ്ട് പിടിക്കുക.ഏഴെട്ടു തവണ ഇത് ആവര്ത്തിക്കാം.ഇതിനു പുറമെ പ്രോട്ടീനുകളും ഈസ്ട്രജന് ഉല്പാദനവും വര്ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും സ്തനവളര്ച്ചയ്ക്ക് സഹായിക്കും.തൃശൂരിൽ കുട്ടിയുടെ മാല മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി
സ്തനവലിപ്പം വര്ദ്ധിപ്പിക്കാം
https://timeskerala.com/archives/177035
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സൗന്ദര്യത്തില് സ്തനസ്ഥാനം തള്ളിക്കളയാനാവില്ല.ഇതുകൊണ്ടാണ് സിലിക്കോണ് ഇംപ്ലാന്റേഷന് പോലുള്ള ചിലവേറിയ ശസ്ത്രക്രിയാ രീതികള്ക്ക് സ്ത്രീകള് തയ്യാറാകുന്നത്.ഇത്തരം ശസ്ത്രക്രിയകള്ക്കു പോകുന്നതിനു മുന്പ് സ്തനവലിപ്പം വര്ദ്ധിപ്പിക്കാനുള്ള സ്വാഭാവിക രീതികളെപ്പറ്റി അറിയുന്നത് ഗുണം ചെയ്യും.സ്തനവലിപ്പത്തിന് ഭക്ഷണങ്ങളും വ്യായാമങ്ങളും ഒരു പരിധി വരെ സഹായിക്കും.ഇത്തരം മാര്ഗങ്ങള് തികച്ചും സ്വാഭാവിക മാര്ഗങ്ങളാണെന്ന ഗുണവുമുണ്ട്.സ്തനവലിപ്പത്തിന് സഹായിക്കുന്ന ധാരാളം വ്യായാമങ്ങളുണ്ട്.പുഷ് അപ് വ്യായാമങ്ങള് ഇതിന് വളരെയേറെ ഫലപ്രദമാണ്.തുടക്കത്തില് 10 തവണ പുഷ് അപ് ചെയ്യാം.പിന്നീടിത് 25 തവണ വരെ ചെയ്യാം.തുടക്കക്കാര്ക്ക് പുഷ് അപ് ചെയ്യുമ്പോള് ചുമല് വേദനയും കൈവേദനയും സാധാരണമാണ്.ശീലമായിക്കഴിയുമ്പോള് ഇത് മാറും.നീന്തുന്നത് സ്തനവലിപ്പം വര്ദ്ധിപ്പിക്കാന് പറ്റിയ വ്യായാമമാണ്.നീന്താന് സൗകര്യമില്ലെങ്കില് വീട്ടില് തന്നെ കൈകള് പുറകിലേക്കും മുന്പിലേക്കും നീന്തുന്നതു പോലെ ചെയ്യുന്നത് നല്ലതാണ്.നീന്തലിലെ ഫ്രണ്ട് സ്ട്രോക്കും ബാക്ക് സ്ട്രോക്കും വീട്ടില് തന്നെ ചെയ്യാം.സ്തനങ്ങള്ക്ക് മര്ദമേല്പ്പിക്കുയെന്നത് തികച്ചും ലളിതമായ ഒരു വ്യായാമമുറയാണ്.ഇതിനായി കമഴ്ന്നു കിടന്ന് കിടക്കയില് സ്തനങ്ങള് അമര്ത്തുക.ഒരു ചുവരിന് അഭിമുഖമായി നിന്നും ഈ വ്യായാമം ചെയ്യാവുന്നതാണ്.ഇടുപ്പില് കൈകുത്തി നില്ക്കുക.പുറകിലൂടെ വലത് കൈ കൊണ്ട് ഇടതുവശത്തെ കൈമുട്ടില് തൊടുക.വലതുകൈമുട്ടും ഈ രീതിയില് ഇടതു കൈ കൊണ്ട് പിടിക്കുക.ഏഴെട്ടു തവണ ഇത് ആവര്ത്തിക്കാം.ഇതിനു പുറമെ പ്രോട്ടീനുകളും ഈസ്ട്രജന് ഉല്പാദനവും വര്ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും സ്തനവളര്ച്ചയ്ക്ക് സഹായിക്കും.തൃശൂരിൽ കുട്ടിയുടെ മാല മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി ### Headline : സ്തനവലിപ്പം വര്ദ്ധിപ്പിക്കാം
627
ഭോപ്പാൽ: കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മധ്യപ്രദേശിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമൽ നാഥ്.നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാണെന്നും എന്നാൽ എൻആർസി നടപ്പിലാക്കില്ലെന്നും കമൽനാഥ് പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർത്തവ ദിവസങ്ങളിൽ വേതനം നഷ്ടമാകാതിരിക്കാൻ 30,000 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, മഹാരാഷ്ട്രയിൽ എൻപിആറിനും എൻസിആറിനും പിന്നിലുള്ള യഥാർത്ഥ ലക്ഷ്യങ്ങൾ മനസിലാകുന്നുണ്ട്.വിവാദ നിയമത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളേക്കാൾ അതിൽ എഴുതാത്ത കാര്യങ്ങളാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നതെന്നും കമൽനാഥ് പറഞ്ഞു.എൻപിആർ നടപ്പിലാക്കണമെന്ന് കോൺഗ്രസും താൽപര്യപ്പെടുന്നു, എന്നാൽ ഇതിനോട് അനുബന്ധിച്ച് എൻആർസി നടപ്പിലാക്കാൻ അനുവദിക്കില്ല.ബിജെപി സർക്കാർ ഇവ രണ്ടും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു, ഇതിൽ നിന്നും അവരുടെ ഉദ്ദേശം വ്യക്തമാണെന്നും കമൽനാഥ് കുറ്റപ്പെടുത്തി.യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വഴിതിരിച്ചു വിടാനുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കഴിഞ്ഞ ദിവസം കമൽനാഥ് ആരോപിച്ചിരുന്നു."40 വർഷത്തെ എന്റെ പാർലമമെന്റ് ജീവിതത്തിന് ഇടയിൽ എൻആർസിയും സിഎഎയും പോലെ ഭരണഘടന വിരുദ്ധമായ ബില്ലുകൾ കണ്ടിട്ടില്ല.ഇതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നതിനേക്കാൾ എന്താണ് എഴുതാത്തത് എന്നതാണ് പ്രധാന്യം അർഹിക്കുന്നത്.സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കമൽനാഥ് ആരോപിച്ചു
പൗരത്വ ഭേദഗതി നിയമം മധ്യപ്രദേശിൽ നടപ്പിലാക്കില്ല, പ്രതിഷേധ റാലി നയിച്ച് കമൽനാഥ്
https://malayalam.oneindia.com/news/india/will-not-implement-caa-in-madhyapradesh-says-kamalnath-239254.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാൽ: കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മധ്യപ്രദേശിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമൽ നാഥ്.നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാണെന്നും എന്നാൽ എൻആർസി നടപ്പിലാക്കില്ലെന്നും കമൽനാഥ് പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർത്തവ ദിവസങ്ങളിൽ വേതനം നഷ്ടമാകാതിരിക്കാൻ 30,000 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, മഹാരാഷ്ട്രയിൽ എൻപിആറിനും എൻസിആറിനും പിന്നിലുള്ള യഥാർത്ഥ ലക്ഷ്യങ്ങൾ മനസിലാകുന്നുണ്ട്.വിവാദ നിയമത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളേക്കാൾ അതിൽ എഴുതാത്ത കാര്യങ്ങളാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നതെന്നും കമൽനാഥ് പറഞ്ഞു.എൻപിആർ നടപ്പിലാക്കണമെന്ന് കോൺഗ്രസും താൽപര്യപ്പെടുന്നു, എന്നാൽ ഇതിനോട് അനുബന്ധിച്ച് എൻആർസി നടപ്പിലാക്കാൻ അനുവദിക്കില്ല.ബിജെപി സർക്കാർ ഇവ രണ്ടും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു, ഇതിൽ നിന്നും അവരുടെ ഉദ്ദേശം വ്യക്തമാണെന്നും കമൽനാഥ് കുറ്റപ്പെടുത്തി.യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വഴിതിരിച്ചു വിടാനുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കഴിഞ്ഞ ദിവസം കമൽനാഥ് ആരോപിച്ചിരുന്നു."40 വർഷത്തെ എന്റെ പാർലമമെന്റ് ജീവിതത്തിന് ഇടയിൽ എൻആർസിയും സിഎഎയും പോലെ ഭരണഘടന വിരുദ്ധമായ ബില്ലുകൾ കണ്ടിട്ടില്ല.ഇതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നതിനേക്കാൾ എന്താണ് എഴുതാത്തത് എന്നതാണ് പ്രധാന്യം അർഹിക്കുന്നത്.സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കമൽനാഥ് ആരോപിച്ചു ### Headline : പൗരത്വ ഭേദഗതി നിയമം മധ്യപ്രദേശിൽ നടപ്പിലാക്കില്ല, പ്രതിഷേധ റാലി നയിച്ച് കമൽനാഥ്
628
തിരുവനന്തപുരം: തുടർച്ചയായ പതിമൂന്നാം ദിവസവും രാജ്യത്തെ ഇന്ധനവിലയിൽ വർദ്ധനവ്.മെയ് 26 ശനിയാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും വർദ്ധിച്ചു.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 82.19 രൂപയായി.ഡീസൽ ലിറ്ററിന് 74.80 രൂപയാണ് വില.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 80.71 രൂപയാണ് ശനിയാഴ്ചയിലെ വില.ഡീസൽ 73.35 രൂപ.കോഴിക്കോട് പെട്രോളിന് 81.07 രൂപയും ഡീസലിന് 73.70 രൂപയുമാണ്.കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവിലയിൽ തുടർച്ചയായി വർദ്ധനവുണ്ടായത്.നേരത്തെ കർണാടക തിരഞ്ഞെടുപ്പിന് മുൻപുള്ള 19 ദിവസം ഇന്ധനവിലയിൽ മാറ്റംവരുത്തിയിരുന്നില്ല.എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഓരോ ദിവസവും വില കുതിച്ചുയർന്നു.കർണാടക ഇലക്ഷൻ കഴിഞ്ഞതിന് പിന്നാലെ പെട്രോൾ വില വീണ്ടും കൂട്ടി അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.ഇന്ധനവില ക്രമാതീതമായി വർദ്ധിക്കുന്നതോടെ വില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.സംസ്ഥാന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു
പിടിച്ചാൽ കിട്ടാതെ പെട്രോൾ വില! തുടർച്ചയായ 13-ാം ദിവസവും വർദ്ധനവ്, ഒരു ലിറ്റർ പെട്രോളിന് 82.19 രൂപ
https://malayalam.oneindia.com/news/kerala/petrol-diesel-price-increased-again-today-crossed-rupees-82-200908.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തുടർച്ചയായ പതിമൂന്നാം ദിവസവും രാജ്യത്തെ ഇന്ധനവിലയിൽ വർദ്ധനവ്.മെയ് 26 ശനിയാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും വർദ്ധിച്ചു.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 82.19 രൂപയായി.ഡീസൽ ലിറ്ററിന് 74.80 രൂപയാണ് വില.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 80.71 രൂപയാണ് ശനിയാഴ്ചയിലെ വില.ഡീസൽ 73.35 രൂപ.കോഴിക്കോട് പെട്രോളിന് 81.07 രൂപയും ഡീസലിന് 73.70 രൂപയുമാണ്.കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവിലയിൽ തുടർച്ചയായി വർദ്ധനവുണ്ടായത്.നേരത്തെ കർണാടക തിരഞ്ഞെടുപ്പിന് മുൻപുള്ള 19 ദിവസം ഇന്ധനവിലയിൽ മാറ്റംവരുത്തിയിരുന്നില്ല.എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഓരോ ദിവസവും വില കുതിച്ചുയർന്നു.കർണാടക ഇലക്ഷൻ കഴിഞ്ഞതിന് പിന്നാലെ പെട്രോൾ വില വീണ്ടും കൂട്ടി അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.ഇന്ധനവില ക്രമാതീതമായി വർദ്ധിക്കുന്നതോടെ വില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.സംസ്ഥാന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു ### Headline : പിടിച്ചാൽ കിട്ടാതെ പെട്രോൾ വില! തുടർച്ചയായ 13-ാം ദിവസവും വർദ്ധനവ്, ഒരു ലിറ്റർ പെട്രോളിന് 82.19 രൂപ
629
നിക സ്കൂൾ ശ്രദ്ധ ഒരു പ്രസംഗം വികസനത്തിൽ വ്യായാമങ്ങൾ നൽകപ്പെടും.ഇത് പ്രസംഗകലയുടെ മൂലക്കല്ല് തുടർന്ന്.അതുകൊണ്ടു അധ്യാപക വിഷയത്തിൽ നിർദേശങ്ങൾ നടത്താൻ പ്രദാനം പോലും, അത്തരം ചുമതലകൾ അവഗണിച്ചില്ല പാടില്ല നിങ്ങൾക്ക് താൽപ്പര്യമുള്ള നിന്നോ പരിചിതമായ ചെയ്യാതെ.തന്റെ ജോലി ഈ പരിഹാസ്യമായ ശബ്ദം ഒരു - വാക്ക് "കെട്ടിയുണ്ടാക്കുകയുമാണ്" ഒരു വാക്യത്തിന്റെ ചിന്തിക്കുക.ഈ വ്യായാമം മാത്രമല്ല അവരുടെ വാക്ചാതുരിയും ഓഫ് കാണിക്കും വധശിക്ഷ സ്പീഡ് പ്രകടമാക്കിയത്, മാത്രമല്ല വ്യുത്പത്തി പുറംകാഴ്ചകളെയും പ്രശംസിക്കും.ക്രിയയുടെ.ഫീസിന്റെ അർഥം "വരാൻ" വസ്തുത, വചനം "കെട്ടിയുണ്ടാക്കുകയുമാണ്" എന്ന് ഊഹിക്കാൻ എളുപ്പമുള്ള: ഉണ്ടാക്കുന്നു രചിക്കൂ.വചനം "കെട്ടിയുണ്ടാക്കുകയുമാണ്" ഉദാഹരണത്തിന് വാചകങ്ങൾ അത് ഒരു പ്രത്യേക പശ്ചാത്തലത്തിൽ ഉപയോഗിക്കുമ്പോൾ വ്യക്തമാകും ഏതെങ്കിലും വാക്കിന്റെ അർഥം അറിയപ്പെടുന്നു.അതുകൊണ്ടു നാം വചനം "കെട്ടിയുണ്ടാക്കുകയുമാണ്" നിങ്ങളുടെ സ്വന്തം ഇടം പിടിച്ച കൊണ്ട് നിർദ്ദേശമനുസരിച്ച് എണ്ണം പഠിക്കാൻ നിർദ്ദേശിക്കുന്നു.നിങ്ങൾ ഈ മനുഷ്യൻ അവന്റെ സ്നേഹം കണ്ടു, അതിനാൽ ഇപ്പോൾ വേദനിപ്പിക്കുന്നത്.ഗ്രേറ്റ് ശാസ്ത്രജ്ഞർ, തന്റെ പ്രസിദ്ധമായ സിദ്ധാന്തം കൊണ്ട് വരുന്നു, എല്ലാ കുറഞ്ഞത് പൊതു-കാണികൾക്ക് പിന്തുണ ചിന്തിക്കുക.ഞാൻ ആദ്യ വീൽ, തന്റെ പേരും എത്ര പഴയ അവൻ ആയിരുന്നു കെട്ടിച്ചമച്ച ആരാണ്.ആളുകൾ പലപ്പോഴും എഴുന്നേറ്റു, ശ്രദ്ധയും പലിശ ആകർഷിക്കാൻ അസംബന്ധങ്ങൾ എല്ലാത്തരം വരുന്നു കുറഞ്ഞത് ചില ആദരവ് അർഹിക്കുന്നു.കുട്ടികളുടെ പല വ്യത്യസ്ത തങ്ങളെ കഥകൾ, സുഹൃത്തുക്കളും ബന്ധുക്കളും കയറി വന്നു, എന്നിട്ട് അവർ സ്വയം അവരെ വിശ്വസിക്കുന്നു.ഞാൻ അവരുടെ ആരോഗ്യം, അവരുടെ പ്രിയപ്പെട്ടവരുടെ ജീവൻ ബന്ധപ്പെട്ട അനർത്ഥംകൊണ്ടു പറ്റുമെങ്കില് എങ്ങനെ മനസ്സിലാകുന്നില്ല.ഈ യോഗം ചെറുപ്പക്കാരൻ കൂടെ തന്നെ ആണ്, ഈ പെൺകുട്ടി, അവളുടെ സൗന്ദര്യം അഹങ്കാരവും മുഴുവൻ കവിത കൊണ്ട് വന്നു.ദേശസ്നേഹിയായ വാർ വീരന്മാർ ആയുധങ്ങളും അവരുടെ കരുത്ത് കഥ ചിന്തിക്കുക.പുതുമുഖ അധ്യയന വർഷം ആദ്യ ദിവസം മുതൽ "എന്നെ വ്യത്യസ്തമായി": അവൻ ആവർത്തിക്കാൻ എല്ലാ സഹപാഠികൾ, അവരുടെ അധ്യാപകരും പണ്ടം വരുന്നു തുടങ്ങി
പലതും: വാക്കു "കെട്ടിയുണ്ടാക്കുകയുമാണ്" കൂടെ നിർദേശങ്ങൾ കയറി വന്നു
https://ml.birmiss.com/%E0%B4%AA%E0%B4%B2%E0%B4%A4%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നിക സ്കൂൾ ശ്രദ്ധ ഒരു പ്രസംഗം വികസനത്തിൽ വ്യായാമങ്ങൾ നൽകപ്പെടും.ഇത് പ്രസംഗകലയുടെ മൂലക്കല്ല് തുടർന്ന്.അതുകൊണ്ടു അധ്യാപക വിഷയത്തിൽ നിർദേശങ്ങൾ നടത്താൻ പ്രദാനം പോലും, അത്തരം ചുമതലകൾ അവഗണിച്ചില്ല പാടില്ല നിങ്ങൾക്ക് താൽപ്പര്യമുള്ള നിന്നോ പരിചിതമായ ചെയ്യാതെ.തന്റെ ജോലി ഈ പരിഹാസ്യമായ ശബ്ദം ഒരു - വാക്ക് "കെട്ടിയുണ്ടാക്കുകയുമാണ്" ഒരു വാക്യത്തിന്റെ ചിന്തിക്കുക.ഈ വ്യായാമം മാത്രമല്ല അവരുടെ വാക്ചാതുരിയും ഓഫ് കാണിക്കും വധശിക്ഷ സ്പീഡ് പ്രകടമാക്കിയത്, മാത്രമല്ല വ്യുത്പത്തി പുറംകാഴ്ചകളെയും പ്രശംസിക്കും.ക്രിയയുടെ.ഫീസിന്റെ അർഥം "വരാൻ" വസ്തുത, വചനം "കെട്ടിയുണ്ടാക്കുകയുമാണ്" എന്ന് ഊഹിക്കാൻ എളുപ്പമുള്ള: ഉണ്ടാക്കുന്നു രചിക്കൂ.വചനം "കെട്ടിയുണ്ടാക്കുകയുമാണ്" ഉദാഹരണത്തിന് വാചകങ്ങൾ അത് ഒരു പ്രത്യേക പശ്ചാത്തലത്തിൽ ഉപയോഗിക്കുമ്പോൾ വ്യക്തമാകും ഏതെങ്കിലും വാക്കിന്റെ അർഥം അറിയപ്പെടുന്നു.അതുകൊണ്ടു നാം വചനം "കെട്ടിയുണ്ടാക്കുകയുമാണ്" നിങ്ങളുടെ സ്വന്തം ഇടം പിടിച്ച കൊണ്ട് നിർദ്ദേശമനുസരിച്ച് എണ്ണം പഠിക്കാൻ നിർദ്ദേശിക്കുന്നു.നിങ്ങൾ ഈ മനുഷ്യൻ അവന്റെ സ്നേഹം കണ്ടു, അതിനാൽ ഇപ്പോൾ വേദനിപ്പിക്കുന്നത്.ഗ്രേറ്റ് ശാസ്ത്രജ്ഞർ, തന്റെ പ്രസിദ്ധമായ സിദ്ധാന്തം കൊണ്ട് വരുന്നു, എല്ലാ കുറഞ്ഞത് പൊതു-കാണികൾക്ക് പിന്തുണ ചിന്തിക്കുക.ഞാൻ ആദ്യ വീൽ, തന്റെ പേരും എത്ര പഴയ അവൻ ആയിരുന്നു കെട്ടിച്ചമച്ച ആരാണ്.ആളുകൾ പലപ്പോഴും എഴുന്നേറ്റു, ശ്രദ്ധയും പലിശ ആകർഷിക്കാൻ അസംബന്ധങ്ങൾ എല്ലാത്തരം വരുന്നു കുറഞ്ഞത് ചില ആദരവ് അർഹിക്കുന്നു.കുട്ടികളുടെ പല വ്യത്യസ്ത തങ്ങളെ കഥകൾ, സുഹൃത്തുക്കളും ബന്ധുക്കളും കയറി വന്നു, എന്നിട്ട് അവർ സ്വയം അവരെ വിശ്വസിക്കുന്നു.ഞാൻ അവരുടെ ആരോഗ്യം, അവരുടെ പ്രിയപ്പെട്ടവരുടെ ജീവൻ ബന്ധപ്പെട്ട അനർത്ഥംകൊണ്ടു പറ്റുമെങ്കില് എങ്ങനെ മനസ്സിലാകുന്നില്ല.ഈ യോഗം ചെറുപ്പക്കാരൻ കൂടെ തന്നെ ആണ്, ഈ പെൺകുട്ടി, അവളുടെ സൗന്ദര്യം അഹങ്കാരവും മുഴുവൻ കവിത കൊണ്ട് വന്നു.ദേശസ്നേഹിയായ വാർ വീരന്മാർ ആയുധങ്ങളും അവരുടെ കരുത്ത് കഥ ചിന്തിക്കുക.പുതുമുഖ അധ്യയന വർഷം ആദ്യ ദിവസം മുതൽ "എന്നെ വ്യത്യസ്തമായി": അവൻ ആവർത്തിക്കാൻ എല്ലാ സഹപാഠികൾ, അവരുടെ അധ്യാപകരും പണ്ടം വരുന്നു തുടങ്ങി ### Headline : പലതും: വാക്കു "കെട്ടിയുണ്ടാക്കുകയുമാണ്" കൂടെ നിർദേശങ്ങൾ കയറി വന്നു
630
തിരുവനന്തപുരം: നഗരസഭാ ജീവനക്കാരെ ലോറികയറ്റി കൊല്ലാൻ ശ്രമിച്ച സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് കമ്പനിയുടെ ലോറി ഫോർട്ട് പൊലീസ് പിടികൂടി.സംഭവത്തിനുശേഷം ആറ്റിങ്ങലിലെ ഒരു രഹസ്യ സങ്കേതത്തിൽ ഒളിപ്പിച്ചിരുന്ന ലോറി ഫോർട്ട് സി.ഐ അജിചന്ദ്രൻ, എസ്.ഐ ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്.ജെസ്ന കേസിൽ നിർണായക വഴിത്തിരിവ്; ദൃശ്യങ്ങളിൽ യുവാവും സ്ത്രീയും, ദുരൂഹമായി ചുവന്ന കാർ മട്ടാഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി തിരുവനന്തപുരം കേന്ദ്രീകരിച്ച് സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് ജോലി നടത്തിവന്ന ഒരു സംഘത്തിന്റെ കൈവശമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ലോറി ഉടമയായ മട്ടാഞ്ചേരി സ്വദേശിയേയും ലോറി ഡ്രൈവറേയും കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.ഇക്കഴിഞ്ഞ 19ന് ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു പൂന്തുറ ഹെൽത്ത് സർക്കിളിൽപ്പെട്ട സി.എൽ.ആർ.ജീവനക്കാരായ ബീമാപള്ളി സ്വദേശികളായ ജയകുമാർ (32) , ഹാജാ മൊയ്തീൻ (27) എന്നിവരെ ലോറി കയറ്റി കൊല്ലാൻ ശ്രമിച്ചത്.അമ്പലത്തറ മിൽമയ്ക്ക് സമീപം സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ ലോറി കണ്ടെത്താൻ തെരച്ചിൽ നടത്തി വരുന്നതിനിടെ സെപ്റ്റിക് ടാങ്ക് വേസ്റ്റുമായെത്തിയ ലോറിയെ പിന്തുടർന്ന ജീവനക്കാർ ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം ലോറി തടയാൻ ശ്രമിച്ചപ്പോഴാണ് വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്.സംഭവത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു.തലയ്ക്കും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ ഹാജാ മൊയ്തീൻ ഇപ്പോഴും ചികിത്സയിലാണ്.സ്ഥലത്തുനിന്ന് ലോറിയുമായി കടന്ന സംഘത്തെ നഗരസഭാ ജീവനക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ പൊലീസ് സംഘം ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആറ്റിങ്ങലിൽ നിന്ന് ലോറി കണ്ടെത്തിയത്.ലോറിയിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ മട്ടഞ്ചേരിയിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്
നഗരസഭാ ജീവനക്കാരെ ഇടിച്ചുവീഴ്ത്തിയ മാലിന്യ ലോറി കസ്റ്റഡിയിൽ: രഹസ്യ സങ്കേതത്തില് നിന്ന്
https://malayalam.oneindia.com/news/thiruvananthapuram/lorry-in-custody-on-corporation-staff-attack-case-216371.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: നഗരസഭാ ജീവനക്കാരെ ലോറികയറ്റി കൊല്ലാൻ ശ്രമിച്ച സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് കമ്പനിയുടെ ലോറി ഫോർട്ട് പൊലീസ് പിടികൂടി.സംഭവത്തിനുശേഷം ആറ്റിങ്ങലിലെ ഒരു രഹസ്യ സങ്കേതത്തിൽ ഒളിപ്പിച്ചിരുന്ന ലോറി ഫോർട്ട് സി.ഐ അജിചന്ദ്രൻ, എസ്.ഐ ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്.ജെസ്ന കേസിൽ നിർണായക വഴിത്തിരിവ്; ദൃശ്യങ്ങളിൽ യുവാവും സ്ത്രീയും, ദുരൂഹമായി ചുവന്ന കാർ മട്ടാഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി തിരുവനന്തപുരം കേന്ദ്രീകരിച്ച് സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് ജോലി നടത്തിവന്ന ഒരു സംഘത്തിന്റെ കൈവശമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ലോറി ഉടമയായ മട്ടാഞ്ചേരി സ്വദേശിയേയും ലോറി ഡ്രൈവറേയും കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.ഇക്കഴിഞ്ഞ 19ന് ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു പൂന്തുറ ഹെൽത്ത് സർക്കിളിൽപ്പെട്ട സി.എൽ.ആർ.ജീവനക്കാരായ ബീമാപള്ളി സ്വദേശികളായ ജയകുമാർ (32) , ഹാജാ മൊയ്തീൻ (27) എന്നിവരെ ലോറി കയറ്റി കൊല്ലാൻ ശ്രമിച്ചത്.അമ്പലത്തറ മിൽമയ്ക്ക് സമീപം സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ ലോറി കണ്ടെത്താൻ തെരച്ചിൽ നടത്തി വരുന്നതിനിടെ സെപ്റ്റിക് ടാങ്ക് വേസ്റ്റുമായെത്തിയ ലോറിയെ പിന്തുടർന്ന ജീവനക്കാർ ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം ലോറി തടയാൻ ശ്രമിച്ചപ്പോഴാണ് വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്.സംഭവത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു.തലയ്ക്കും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ ഹാജാ മൊയ്തീൻ ഇപ്പോഴും ചികിത്സയിലാണ്.സ്ഥലത്തുനിന്ന് ലോറിയുമായി കടന്ന സംഘത്തെ നഗരസഭാ ജീവനക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ പൊലീസ് സംഘം ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആറ്റിങ്ങലിൽ നിന്ന് ലോറി കണ്ടെത്തിയത്.ലോറിയിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ മട്ടഞ്ചേരിയിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട് ### Headline : നഗരസഭാ ജീവനക്കാരെ ഇടിച്ചുവീഴ്ത്തിയ മാലിന്യ ലോറി കസ്റ്റഡിയിൽ: രഹസ്യ സങ്കേതത്തില് നിന്ന്
631
ോക്താവില് നിന്നും ഈടാക്കിയ നികുതിപണം സര്ക്കാരിനു നല്കിയിട്ടുണ്ടോയെന്ന് ഉപഭോക്താവിന് നേരിട്ട് പരിശോധിക്കാനാണ് ഉപഭോക്തൃ നമ്പര് തിരുവനന്തപുരം: ചരക്ക്- സേവന നികുതി ഇടപാടുകളിലെ വെട്ടിപ്പ് തടയുന്നതിനായി രാജ്യത്തെ ഓരോ പൗരനും പ്രത്യേക ഉപഭോക്തൃ നമ്പര് നല്കാന് ജിഎസ്ടി കൗണ്സില് നിയമിച്ച സമിതിയുടെ ശുപാര്ശ.ചരക്ക്- സേവന നികുതിയില് വെട്ടിപ്പ് കുറയ്ക്കാന് എന്തെല്ലാം നടപടി സ്വീകരിക്കാനാകുമെന്ന് കണ്ടെത്താനാണ് 'കമ്മിറ്റി ഓണ് ഇന്വോയിസസ്' എന്ന സമിതിയെ നിയോഗിച്ചത്.ഉപഭോക്താവില് നിന്നും ഈടാക്കിയ നികുതിപണം സര്ക്കാരിനു നല്കിയിട്ടുണ്ടോയെന്ന് ഉപഭോക്താവിന് നേരിട്ട് പരിശോധിക്കാനാണ് ഉപഭോക്തൃ നമ്പര്.കാലക്രമേണ ഉപഭോക്തൃനമ്പര് ബില്ലില് രേഖപ്പെടുത്തിയുള്ള ഇടപാട് പ്രോത്സാഹിപ്പിക്കും.ഇത്തരം ഉപഭോക്താവിന് പ്രത്യേക ആനുകൂല്യങ്ങളും നല്കും.കൂടാതെ ഉപഭോക്തൃനമ്പറിനൊപ്പം വ്യാപാര സ്ഥാപനങ്ങള്ക്ക് ഡിസ്റ്റിങ്റ്റ് ഇന്വോയിസ് നമ്പറും (ഡിന്) നടപ്പാക്കണമെന്നുമാണ് ശുപാര്ശ.വ്യാപാരസ്ഥാപനം വില്ക്കാനായി വാങ്ങുന്ന ഓരോ സാധനങ്ങള്ക്കും നല്കുന്ന നമ്പറാണ് ഡിന്.ഈ നമ്പര് വ്യാപാരികള് ജിഎസ്ടി.സൈറ്റിലും ഉപഭോക്താവിന്റെ ബില്ലിലും കാണിക്കണം.ഈ സൈറ്റിലൂടെ ഈടാക്കിയ നികുതി വ്യാപാരി സര്ക്കാരിന് നല്കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകും.നികുതി യഥാസമയം സര്ക്കാരിനു നല്കിയില്ലെങ്കില് വ്യാപാരിയെ ശിക്ഷിക്കുകയും ഉപഭോക്താവിന് നികുതി തുക പാരിതോഷികമായി നല്കുകയും ചെയ്യും
ചരക്ക് സേവന നികുതിയിലെ വെട്ടിപ്പ് തടയാനായി പുതിയ രീതി: എല്ലാ പൗരന്മാര്ക്കും ഇനി ഉപഭോക്തൃ നമ്പര്
https://bignewskerala.com/2018/09/27/consumer-number-for-all-citizens/16386/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ോക്താവില് നിന്നും ഈടാക്കിയ നികുതിപണം സര്ക്കാരിനു നല്കിയിട്ടുണ്ടോയെന്ന് ഉപഭോക്താവിന് നേരിട്ട് പരിശോധിക്കാനാണ് ഉപഭോക്തൃ നമ്പര് തിരുവനന്തപുരം: ചരക്ക്- സേവന നികുതി ഇടപാടുകളിലെ വെട്ടിപ്പ് തടയുന്നതിനായി രാജ്യത്തെ ഓരോ പൗരനും പ്രത്യേക ഉപഭോക്തൃ നമ്പര് നല്കാന് ജിഎസ്ടി കൗണ്സില് നിയമിച്ച സമിതിയുടെ ശുപാര്ശ.ചരക്ക്- സേവന നികുതിയില് വെട്ടിപ്പ് കുറയ്ക്കാന് എന്തെല്ലാം നടപടി സ്വീകരിക്കാനാകുമെന്ന് കണ്ടെത്താനാണ് 'കമ്മിറ്റി ഓണ് ഇന്വോയിസസ്' എന്ന സമിതിയെ നിയോഗിച്ചത്.ഉപഭോക്താവില് നിന്നും ഈടാക്കിയ നികുതിപണം സര്ക്കാരിനു നല്കിയിട്ടുണ്ടോയെന്ന് ഉപഭോക്താവിന് നേരിട്ട് പരിശോധിക്കാനാണ് ഉപഭോക്തൃ നമ്പര്.കാലക്രമേണ ഉപഭോക്തൃനമ്പര് ബില്ലില് രേഖപ്പെടുത്തിയുള്ള ഇടപാട് പ്രോത്സാഹിപ്പിക്കും.ഇത്തരം ഉപഭോക്താവിന് പ്രത്യേക ആനുകൂല്യങ്ങളും നല്കും.കൂടാതെ ഉപഭോക്തൃനമ്പറിനൊപ്പം വ്യാപാര സ്ഥാപനങ്ങള്ക്ക് ഡിസ്റ്റിങ്റ്റ് ഇന്വോയിസ് നമ്പറും (ഡിന്) നടപ്പാക്കണമെന്നുമാണ് ശുപാര്ശ.വ്യാപാരസ്ഥാപനം വില്ക്കാനായി വാങ്ങുന്ന ഓരോ സാധനങ്ങള്ക്കും നല്കുന്ന നമ്പറാണ് ഡിന്.ഈ നമ്പര് വ്യാപാരികള് ജിഎസ്ടി.സൈറ്റിലും ഉപഭോക്താവിന്റെ ബില്ലിലും കാണിക്കണം.ഈ സൈറ്റിലൂടെ ഈടാക്കിയ നികുതി വ്യാപാരി സര്ക്കാരിന് നല്കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകും.നികുതി യഥാസമയം സര്ക്കാരിനു നല്കിയില്ലെങ്കില് വ്യാപാരിയെ ശിക്ഷിക്കുകയും ഉപഭോക്താവിന് നികുതി തുക പാരിതോഷികമായി നല്കുകയും ചെയ്യും ### Headline : ചരക്ക് സേവന നികുതിയിലെ വെട്ടിപ്പ് തടയാനായി പുതിയ രീതി: എല്ലാ പൗരന്മാര്ക്കും ഇനി ഉപഭോക്തൃ നമ്പര്
632
പയ്യന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടുന്നതിനു പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്.ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അഞ്ച് പരാതികൾ കൂടി ലഭിച്ചതായി പയ്യന്നൂർ പോലീസ് അറിയിച്ചു.എന്നാൽ തങ്ങളിൽ നിന്നും പണം തട്ടിയത് നേരത്തെ അറസ്റ്റിലായവരെല്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.പിടിയിലായവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാർ പറഞ്ഞതായും ഇനിയും രണ്ടു പേർ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു.ഇവരടക്കം വൻ റാക്കറ്റ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമാകുന്നു; 2 വർഷത്തിനുള്ളിൽ പിടിച്ചത് 316 കിലോ സ്വർണ്ണം! തട്ടിപ്പ് സംഘം ആദ്യകാലത്ത് ചിലർക്ക് ജോലി വാങ്ങിക്കൊടുത്തതായി പോലീസിന് മൊഴി നൽകയിട്ടുണ്ട്.ഇതേ കുറിച്ചും അന്വേഷിക്കും.മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലെ അണ്ടർ സെക്രട്ടറി മുഖേനെ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്: ഐഎടിയു സി കാസർകോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്ത് മുസ്ലീം ലീഗ് അംഗം, മുൻ കെഎസ് യു നേതാവ് പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്'.പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.പുതിയ പരാതികൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ശ്രമിക്കുന്നുണ്ട്.തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന.വൻ റാക്കറ്റിനെ പിടികൂടാൻ കണ്ണൂർ -കാസർകോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് സ്പെഷ്യൽ ടീം രൂപീകരിക്കും.ഇതിനിടെ മന്ത്രിയുടെ പേര് ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഴുവൻ ആളുകളെയും പിടികൂടണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്
വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്: പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്
https://malayalam.oneindia.com/news/kannur/police-revealation-about-job-fraud-in-kannur-airport-242588.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പയ്യന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടുന്നതിനു പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്.ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അഞ്ച് പരാതികൾ കൂടി ലഭിച്ചതായി പയ്യന്നൂർ പോലീസ് അറിയിച്ചു.എന്നാൽ തങ്ങളിൽ നിന്നും പണം തട്ടിയത് നേരത്തെ അറസ്റ്റിലായവരെല്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.പിടിയിലായവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാർ പറഞ്ഞതായും ഇനിയും രണ്ടു പേർ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറഞ്ഞു.ഇവരടക്കം വൻ റാക്കറ്റ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമാകുന്നു; 2 വർഷത്തിനുള്ളിൽ പിടിച്ചത് 316 കിലോ സ്വർണ്ണം! തട്ടിപ്പ് സംഘം ആദ്യകാലത്ത് ചിലർക്ക് ജോലി വാങ്ങിക്കൊടുത്തതായി പോലീസിന് മൊഴി നൽകയിട്ടുണ്ട്.ഇതേ കുറിച്ചും അന്വേഷിക്കും.മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലെ അണ്ടർ സെക്രട്ടറി മുഖേനെ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്: ഐഎടിയു സി കാസർകോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്ത് മുസ്ലീം ലീഗ് അംഗം, മുൻ കെഎസ് യു നേതാവ് പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്'.പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.പുതിയ പരാതികൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ശ്രമിക്കുന്നുണ്ട്.തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന.വൻ റാക്കറ്റിനെ പിടികൂടാൻ കണ്ണൂർ -കാസർകോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് സ്പെഷ്യൽ ടീം രൂപീകരിക്കും.ഇതിനിടെ മന്ത്രിയുടെ പേര് ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഴുവൻ ആളുകളെയും പിടികൂടണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട് ### Headline : വിമാനത്താവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്: പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്
633
വാഷിങ്ടണ്: കാന്സറിന് കാരണമാകുന്ന വസ്തുക്കള് കണ്ടെത്തിയതിനെ തുടര്ന്ന് ജോണ്സണ് ആന്ഡ് ജോണ്സണ് അമേരിക്കയില് വിറ്റ 33,000 ബേബി പൗഡര് ടിന്നുകള് തിരിച്ചുവിളിച്ചു.ക്യാന്സറിന് കാരണമാവുന്ന മാരകമായ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്ന്നാണ് ഉല്പന്നങ്ങള് തിരിച്ച് വിളിച്ചത്.ഓണ്ലൈനില് നിന്ന് വാങ്ങിയ പൗഡറില് യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ആസ്ബെസ്റ്റോസിന്റെ അളവ് കണ്ടെത്തിയത്.ബേബി പൗഡര് ഉള്പ്പെടെ കമ്പനിയുടെ നിരവധി ഉല്പന്നങ്ങള് മുന്പും ആരോപണം നേരിട്ടിരുന്നു.വൈദ്യ ഉപകരണങ്ങള്, ചില മരുന്നുകള് എന്നിവക്കെതിരെയും യു.എസില് കേസുകള് നിലനില്ക്കുന്നുണ്ട്.കഴിഞ്ഞ വര്ഷം ജോണ്സന് ആന്ഡ് ജോണ്സന്റെ ടാല്ക്കം പൗഡര് ഉപയോഗിച്ച 22 സ്ത്രീകള്ക്ക് അണ്ഡാശയ ക്യാന്സര് ബാധിച്ച കേസില് കമ്പനിക്ക് 32,000 കോടി രൂപയുടെ പിഴയും ചുമത്തിയിരുന്നു.ആസ്ബെറ്റോസ് കലര്ന്ന ടാല്ക്കം പൗഡര് ഉപയോഗിച്ചതിനെ തുടര്ന്നാണ് ഇവര്ക്ക് അര്ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്ന്നാണ് ശിക്ഷ വിധിച്ചത്.അസുഖം ബാധിച്ച 22 സ്ത്രീകളില് ആറ് പേര് മരിച്ചിരുന്നു.തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ജോൺസൺ & ജോൺസൺ ഓഹരികളുടെ വില 6 ശതമാനം ഇടിഞ്ഞ് 127.70 ഡോളറിലെത്തി.ഇതാദ്യമായാണ് ജോൺസൺ & ജോൺസൺ പൗഡർ ടിന്നുകൾ തിരികെ വിളിക്കുന്നത് .മാർക്ക് ദാന വിവാദം ; റി പ്പോ ർ ട്ട് പരിശോധിച്ച് ന ട പ ടി : ഗ വ ർ ണ ർ
ആസ്ബെസ്റ്റോസ് സാന്നിധ്യം; 33,000 പൗഡര് തിരിച്ചുവിളിച്ച് ജോണ്സണ് അന്റ് ജോണ്സണ്
https://www.malayalamexpress.in/archives/880173/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വാഷിങ്ടണ്: കാന്സറിന് കാരണമാകുന്ന വസ്തുക്കള് കണ്ടെത്തിയതിനെ തുടര്ന്ന് ജോണ്സണ് ആന്ഡ് ജോണ്സണ് അമേരിക്കയില് വിറ്റ 33,000 ബേബി പൗഡര് ടിന്നുകള് തിരിച്ചുവിളിച്ചു.ക്യാന്സറിന് കാരണമാവുന്ന മാരകമായ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്ന്നാണ് ഉല്പന്നങ്ങള് തിരിച്ച് വിളിച്ചത്.ഓണ്ലൈനില് നിന്ന് വാങ്ങിയ പൗഡറില് യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ആസ്ബെസ്റ്റോസിന്റെ അളവ് കണ്ടെത്തിയത്.ബേബി പൗഡര് ഉള്പ്പെടെ കമ്പനിയുടെ നിരവധി ഉല്പന്നങ്ങള് മുന്പും ആരോപണം നേരിട്ടിരുന്നു.വൈദ്യ ഉപകരണങ്ങള്, ചില മരുന്നുകള് എന്നിവക്കെതിരെയും യു.എസില് കേസുകള് നിലനില്ക്കുന്നുണ്ട്.കഴിഞ്ഞ വര്ഷം ജോണ്സന് ആന്ഡ് ജോണ്സന്റെ ടാല്ക്കം പൗഡര് ഉപയോഗിച്ച 22 സ്ത്രീകള്ക്ക് അണ്ഡാശയ ക്യാന്സര് ബാധിച്ച കേസില് കമ്പനിക്ക് 32,000 കോടി രൂപയുടെ പിഴയും ചുമത്തിയിരുന്നു.ആസ്ബെറ്റോസ് കലര്ന്ന ടാല്ക്കം പൗഡര് ഉപയോഗിച്ചതിനെ തുടര്ന്നാണ് ഇവര്ക്ക് അര്ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്ന്നാണ് ശിക്ഷ വിധിച്ചത്.അസുഖം ബാധിച്ച 22 സ്ത്രീകളില് ആറ് പേര് മരിച്ചിരുന്നു.തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ജോൺസൺ & ജോൺസൺ ഓഹരികളുടെ വില 6 ശതമാനം ഇടിഞ്ഞ് 127.70 ഡോളറിലെത്തി.ഇതാദ്യമായാണ് ജോൺസൺ & ജോൺസൺ പൗഡർ ടിന്നുകൾ തിരികെ വിളിക്കുന്നത് .മാർക്ക് ദാന വിവാദം ; റി പ്പോ ർ ട്ട് പരിശോധിച്ച് ന ട പ ടി : ഗ വ ർ ണ ർ ### Headline : ആസ്ബെസ്റ്റോസ് സാന്നിധ്യം; 33,000 പൗഡര് തിരിച്ചുവിളിച്ച് ജോണ്സണ് അന്റ് ജോണ്സണ്
634
കണ്ണൂർ: ആരോഗ്യമുള്ള, കാഴ്ചയില് പൂര്ണതയുള്ളവരേക്കാള് മനുഷ്യ സ്നേഹവും ഹൃദയ വിശാലതയുമുള്ളവരാണ് ഭിന്നശേഷിക്കാരെന്ന് പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.കണ്ണൂര് ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില് നടത്തുന്ന ഭിന്നശേഷി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാന സര്ക്കാര് ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്.അതിനു വേണ്ടിയുള്ള വിവിധ പദ്ധതികള് സര്ക്കാര് നടപ്പിലാക്കി വരികയാണ്.വേണ്ട പിന്തുണയും പ്രോല്സാഹനവും ലഭിച്ചാല് ഉയരങ്ങള് കീഴടക്കാന് ഭിന്നശേഷിക്കാര്ക്ക് സാധിക്കുമെന്നതിന് നമുക്കിടയില് തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്.നമ്മുടെ ചുറ്റുപാടുകള് ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് സര്ക്കാര് കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാരുടെ കലാ-കായിക വാസനകള്ക്ക് പ്രചോദനം നല്കുന്നതിന് ജില്ലാ പഞ്ചായത്ത് വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തിയാണ് ആഘോഷപരിപാടികള് നടത്തുന്നത്.കലാ മത്സരങ്ങള് പോലീസ് സഭാഹാള്, സ്പോര്ട്സ് കൗണ്സില് ഹാള്, കലക്ടറേറ്റ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടന്നു.വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ഭിന്നശേഷിക്കാര്ക്കുള്ള മല്സരങ്ങള് നടത്തിയത്.കായിക മത്സരങ്ങള് ഡിസംബര് നാലിന് പോലീസ് പരേഡ് ഗ്രൗണ്ടില് നടക്കും.പോലീസ് സഭാഹാളില് നടന്ന ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്, ജില്ലാ വനിതാ ശിശു വികസന ഓഫീസര് പി സുലജ, ജില്ലാ സാമൂഹ്യനീതി ഓഫീസര് പവിത്രന് തൈക്കണ്ടി, ടി ടി റംല, കെഎഫ്ബി പ്രസിഡണ്ട് ടി എന് മുരളീധരന്, സാമൂഹ്യനീതി വകുപ്പ് സീനിയര് സൂപ്രണ്ട് പി പി നാരായണന് തുടങ്ങിയവര് പങ്കെടുത്തു
സംസ്ഥാന സര്ക്കാര് ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്; മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
https://www.malayalamexpress.in/archives/953104/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: ആരോഗ്യമുള്ള, കാഴ്ചയില് പൂര്ണതയുള്ളവരേക്കാള് മനുഷ്യ സ്നേഹവും ഹൃദയ വിശാലതയുമുള്ളവരാണ് ഭിന്നശേഷിക്കാരെന്ന് പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.കണ്ണൂര് ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില് നടത്തുന്ന ഭിന്നശേഷി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാന സര്ക്കാര് ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്.അതിനു വേണ്ടിയുള്ള വിവിധ പദ്ധതികള് സര്ക്കാര് നടപ്പിലാക്കി വരികയാണ്.വേണ്ട പിന്തുണയും പ്രോല്സാഹനവും ലഭിച്ചാല് ഉയരങ്ങള് കീഴടക്കാന് ഭിന്നശേഷിക്കാര്ക്ക് സാധിക്കുമെന്നതിന് നമുക്കിടയില് തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്.നമ്മുടെ ചുറ്റുപാടുകള് ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് സര്ക്കാര് കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാരുടെ കലാ-കായിക വാസനകള്ക്ക് പ്രചോദനം നല്കുന്നതിന് ജില്ലാ പഞ്ചായത്ത് വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തിയാണ് ആഘോഷപരിപാടികള് നടത്തുന്നത്.കലാ മത്സരങ്ങള് പോലീസ് സഭാഹാള്, സ്പോര്ട്സ് കൗണ്സില് ഹാള്, കലക്ടറേറ്റ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടന്നു.വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ഭിന്നശേഷിക്കാര്ക്കുള്ള മല്സരങ്ങള് നടത്തിയത്.കായിക മത്സരങ്ങള് ഡിസംബര് നാലിന് പോലീസ് പരേഡ് ഗ്രൗണ്ടില് നടക്കും.പോലീസ് സഭാഹാളില് നടന്ന ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്, ജില്ലാ വനിതാ ശിശു വികസന ഓഫീസര് പി സുലജ, ജില്ലാ സാമൂഹ്യനീതി ഓഫീസര് പവിത്രന് തൈക്കണ്ടി, ടി ടി റംല, കെഎഫ്ബി പ്രസിഡണ്ട് ടി എന് മുരളീധരന്, സാമൂഹ്യനീതി വകുപ്പ് സീനിയര് സൂപ്രണ്ട് പി പി നാരായണന് തുടങ്ങിയവര് പങ്കെടുത്തു ### Headline : സംസ്ഥാന സര്ക്കാര് ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്; മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
635
പാലക്കാട്: മോഷണ കേസില് പ്രതിചേര്ക്കപ്പെട്ട ഒറ്റപ്പാലം നഗരസഭാ കൗണ്സിലര് ബി സുജാത കൗണ്സിലര് സ്ഥാനം രാജിവെച്ചു.നഗരസഭ സെക്രട്ടറിക്ക് രജിസ്ട്രേഡ് ആയാണ് രാജി കത്ത് അയച്ചത്.നേരത്തെ സി.പി.എം ഇവരെ പാര്ട്ടിയില് നിന്നും പുറത്താക്കിയിരുന്നു സി.പി.എം കൗണ്സിലറായ വത്സലയുടെ ബാഗില് നിന്നും നഗരസഭയില് വച്ച് പണം മോഷ്ടിച്ചുവെന്നാണ് കേസ്.കൗണ്സിലറായ വത്സല തന്നെയാണ് മോഷണം നടന്നതായി പൊലീസില് പരാതി നല്കിയത്.പൊലീസ് അന്വേഷണത്തില് സുജാതയാണ് പണം എടുത്തതെന്ന് കണ്ടെത്തിയതോടെ ഇവരെ സി.പി.എം പാര്ട്ടിയില് നിന്നും പുറത്താക്കി.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്പേഴ്സണായിരുന്ന സുജാതക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നെങ്കിലും ചര്ച്ചക്ക് എടുക്കും മുന്പ് രാജിവെച്ചു.സുജാതയെ സി.പി.എം സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് നഗരസഭ ചെയര്മാനും വൈസ് ചെയര്പേഴ്സണുമെതിരെ ഇന്നലെ അവിശ്വാസ പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നത്.അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും ഭരണം സുഗമമായി കൊണ്ടുപോകാന് സുജാത രാജിവെക്കണമെന്ന സി.പി.എം തീരുമാനത്തെ തുടര്ന്നാണ് സുജാത കൗണ്സിലര് സ്ഥാനംകൂടി രാജിവെച്ചത്.ജൂൺ 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ 38000 രൂപ നഷ്ടമാകുന്നത്.അതില് പ്രതിയായതിനെ തുടര്ന്ന് സിപിഎം ഇവരെ പാര്ട്ടിയില് നിന്ന് പുറത്താക്കിയിരുന്നു.തുടര്ന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സുജാത ഒഴിഞ്ഞെങ്കിലും കൗണ്സിലര് സ്ഥാനത്ത് തുടരുകയായിരുന്നു.15 പേരുടെ പിന്തുണയിലാണ് ഒറ്റപ്പാലത്ത് സിപിഎം ഭരണം.യുഡിഎഫ് - സ്വന്തത്രമുന്നണി സഖ്യത്തിൽ 14 പേരുണ്ട്.ബിജെപിക്ക് 7 അംഗങ്ങളും നഗരസഭയിലുണ്ട്.കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും മുൻകരുതലെന്ന നിലയിലാണ് സുജാതയുടെ രാജിക്ക് സിപിഎമ്മിൽ സമ്മർദ്ദമേറിയത്
ഒറ്റപ്പാലം നഗരസഭയിലെ മോഷണം: പ്രതിയായ കൗൺസിലർ രാജിവച്ചു
https://www.malayalamexpress.in/archives/792941/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: മോഷണ കേസില് പ്രതിചേര്ക്കപ്പെട്ട ഒറ്റപ്പാലം നഗരസഭാ കൗണ്സിലര് ബി സുജാത കൗണ്സിലര് സ്ഥാനം രാജിവെച്ചു.നഗരസഭ സെക്രട്ടറിക്ക് രജിസ്ട്രേഡ് ആയാണ് രാജി കത്ത് അയച്ചത്.നേരത്തെ സി.പി.എം ഇവരെ പാര്ട്ടിയില് നിന്നും പുറത്താക്കിയിരുന്നു സി.പി.എം കൗണ്സിലറായ വത്സലയുടെ ബാഗില് നിന്നും നഗരസഭയില് വച്ച് പണം മോഷ്ടിച്ചുവെന്നാണ് കേസ്.കൗണ്സിലറായ വത്സല തന്നെയാണ് മോഷണം നടന്നതായി പൊലീസില് പരാതി നല്കിയത്.പൊലീസ് അന്വേഷണത്തില് സുജാതയാണ് പണം എടുത്തതെന്ന് കണ്ടെത്തിയതോടെ ഇവരെ സി.പി.എം പാര്ട്ടിയില് നിന്നും പുറത്താക്കി.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്പേഴ്സണായിരുന്ന സുജാതക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നെങ്കിലും ചര്ച്ചക്ക് എടുക്കും മുന്പ് രാജിവെച്ചു.സുജാതയെ സി.പി.എം സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് നഗരസഭ ചെയര്മാനും വൈസ് ചെയര്പേഴ്സണുമെതിരെ ഇന്നലെ അവിശ്വാസ പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നത്.അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും ഭരണം സുഗമമായി കൊണ്ടുപോകാന് സുജാത രാജിവെക്കണമെന്ന സി.പി.എം തീരുമാനത്തെ തുടര്ന്നാണ് സുജാത കൗണ്സിലര് സ്ഥാനംകൂടി രാജിവെച്ചത്.ജൂൺ 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ 38000 രൂപ നഷ്ടമാകുന്നത്.അതില് പ്രതിയായതിനെ തുടര്ന്ന് സിപിഎം ഇവരെ പാര്ട്ടിയില് നിന്ന് പുറത്താക്കിയിരുന്നു.തുടര്ന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സുജാത ഒഴിഞ്ഞെങ്കിലും കൗണ്സിലര് സ്ഥാനത്ത് തുടരുകയായിരുന്നു.15 പേരുടെ പിന്തുണയിലാണ് ഒറ്റപ്പാലത്ത് സിപിഎം ഭരണം.യുഡിഎഫ് - സ്വന്തത്രമുന്നണി സഖ്യത്തിൽ 14 പേരുണ്ട്.ബിജെപിക്ക് 7 അംഗങ്ങളും നഗരസഭയിലുണ്ട്.കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും മുൻകരുതലെന്ന നിലയിലാണ് സുജാതയുടെ രാജിക്ക് സിപിഎമ്മിൽ സമ്മർദ്ദമേറിയത് ### Headline : ഒറ്റപ്പാലം നഗരസഭയിലെ മോഷണം: പ്രതിയായ കൗൺസിലർ രാജിവച്ചു
636
കാന്തല്ലൂരില് താരമായി മരത്തക്കാളി: പുറംനാടുകളില് ആവശ്യക്കാര് ഏറുന്നു...!!! 26, 2019, 19:48 കാന്തപുരം മന:സാക്ഷി വോട്ടെന്നു പറഞ്ഞിട്ടും അണികള് കേട്ടില്ല; യുഡിഎഫിനു വോട്ടുചെയ്ത എപി വിഭാഗത്തിനെതിരെ സിപിഎമ്മില് അമര്ഷം പുകയുന്നു 2, 2019, 00:02 കാന്തപുരത്തിന്റെ ഗ്രാന്ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്വി നേതൃത്വം അറിയിച്ചതായി സമസ്ത 30, 2019, 08:37 കാന്തപുരം അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി; വ്യാജ വാദമെന്ന് സമസ്ത, രേഖകള് മാധ്യമങ്ങള്ക്ക് നല്കി 29, 2019, 15:38 കണ്ണൂര് വിമാനത്താവളത്തില് കാന്തപുരം- രാഹുല് ഗാന്ധി കൂടിക്കാഴ്ച: രാഷ്ട്രീയം ചര്ച്ചയായില്ലെന്ന്! 14, 2019, 17:31 മുത്തലാഖ് ബില്ലിനെതിരെ കാന്തപുരവും...ഭരണഘടനയിലെ കണ്ണികള് എടുത്തുമാറ്റുന്നത് വേദനാജനകമെന്ന് 30, 2018, 17:28 കാന്തപുരം കേശത്തിന്റെ ആധികാരികത തെളിയിച്ചിട്ടു പോയാമതി: സമസ്ത 6, 2018, 10:36 വേള്ഡ് ട്രേഡ് സെന്റ്രര് അക്രമണം കാന്തപുരം മുന്കൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രസംഗം- വീഡിയോ 22, 2018, 16:27 തിരുകേശ വിവാദത്തിന് ശേഷം കാന്തപുരം വീണ്ടും, ഇത്തവണ മുടിവെള്ളം, സുന്നി ഐക്യം പ്രതിസന്ധിയിൽ 15, 2018, 16:15 നീതിപീഠങ്ങളില് വിശ്വാസം നഷ്ടപ്പെടുന്നത് അരാജകത്വത്തിന് കാരണമാകും: കാന്തപുരം 15, 2018, 22:42 മത സൗഹാര്ദ്ദം നിലനിര്ത്താന് ബദ്ധശ്രദ്ധ ചെലുത്തണം: കാന്തപുരം എ.പി അബൂബക്കര് മുസ്ല്യാര് 10, 2018, 20:19 132 യുവ പണ്ഡിതര്ക്ക് മൗലവി അല്ഫാളിലി ബിരുദം നല്കി, സിഎം മര്കസ് സനദ് ദാന സമ്മേളനം സമാപിച്ചു
കാന്തപുരം: Latest കാന്തപുരം
https://malayalam.oneindia.com/topic/%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാന്തല്ലൂരില് താരമായി മരത്തക്കാളി: പുറംനാടുകളില് ആവശ്യക്കാര് ഏറുന്നു...!!! 26, 2019, 19:48 കാന്തപുരം മന:സാക്ഷി വോട്ടെന്നു പറഞ്ഞിട്ടും അണികള് കേട്ടില്ല; യുഡിഎഫിനു വോട്ടുചെയ്ത എപി വിഭാഗത്തിനെതിരെ സിപിഎമ്മില് അമര്ഷം പുകയുന്നു 2, 2019, 00:02 കാന്തപുരത്തിന്റെ ഗ്രാന്ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്വി നേതൃത്വം അറിയിച്ചതായി സമസ്ത 30, 2019, 08:37 കാന്തപുരം അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി; വ്യാജ വാദമെന്ന് സമസ്ത, രേഖകള് മാധ്യമങ്ങള്ക്ക് നല്കി 29, 2019, 15:38 കണ്ണൂര് വിമാനത്താവളത്തില് കാന്തപുരം- രാഹുല് ഗാന്ധി കൂടിക്കാഴ്ച: രാഷ്ട്രീയം ചര്ച്ചയായില്ലെന്ന്! 14, 2019, 17:31 മുത്തലാഖ് ബില്ലിനെതിരെ കാന്തപുരവും...ഭരണഘടനയിലെ കണ്ണികള് എടുത്തുമാറ്റുന്നത് വേദനാജനകമെന്ന് 30, 2018, 17:28 കാന്തപുരം കേശത്തിന്റെ ആധികാരികത തെളിയിച്ചിട്ടു പോയാമതി: സമസ്ത 6, 2018, 10:36 വേള്ഡ് ട്രേഡ് സെന്റ്രര് അക്രമണം കാന്തപുരം മുന്കൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രസംഗം- വീഡിയോ 22, 2018, 16:27 തിരുകേശ വിവാദത്തിന് ശേഷം കാന്തപുരം വീണ്ടും, ഇത്തവണ മുടിവെള്ളം, സുന്നി ഐക്യം പ്രതിസന്ധിയിൽ 15, 2018, 16:15 നീതിപീഠങ്ങളില് വിശ്വാസം നഷ്ടപ്പെടുന്നത് അരാജകത്വത്തിന് കാരണമാകും: കാന്തപുരം 15, 2018, 22:42 മത സൗഹാര്ദ്ദം നിലനിര്ത്താന് ബദ്ധശ്രദ്ധ ചെലുത്തണം: കാന്തപുരം എ.പി അബൂബക്കര് മുസ്ല്യാര് 10, 2018, 20:19 132 യുവ പണ്ഡിതര്ക്ക് മൗലവി അല്ഫാളിലി ബിരുദം നല്കി, സിഎം മര്കസ് സനദ് ദാന സമ്മേളനം സമാപിച്ചു ### Headline : കാന്തപുരം: Latest കാന്തപുരം
637
മനേഷ് കൃഷ്ണൻ, ഗോപിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഒരു ട്രെയിന് യാത്രക്കിടെ വളരെ അവിചാരിതമായ വിവേക് വിശ്വനാഥ് എന്ന ചെറുപ്പക്കാരനും ദീപിക എന്ന പെൺകുട്ടിയും കണ്ടുമുട്ടുന്നു.ആ കണ്ടുമുട്ടൽ പിന്നീട് പ്രശ്നങ്ങളിലേയ്ക്ക് വഴി മാറുകയാണ്.ഇവർക്കിടയിലേയ്ക്ക് ഇമ രാജീവ് എന്ന പെൺകുട്ടി കൂടി കടന്നു വരുകയാണ്.തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.വിവേക് വിശ്വനാഥായി എത്തുന്നത് മനേഷ് കൃഷ്ണനാണ്.ഓണ്ലൈന് ബുക്ക് ലൈബ്രറി സ്റ്റാര്ട്ടപ്പ് നടത്തുന്ന ഇമ രാജീവ് എന്ന കഥാപാത്രത്തെയാണ് ഗോപിക അനിൽ അവതരിപ്പിക്കുന്നത്.ദീപികയായി എത്തുന്നത് കൈരാവി തക്കറാണ്.ചിത്രത്തിൽ നടൻ സലിം കുമാർ തവള എന്ന പ്രതീകാത്മകമായ ഒരു കാഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.ഇന്നസെന്റ്, ഇര്ഷാദ്, നിയാസ് ബക്കര്, ഇടവേള ബാബു, അഞ്ജലി നായര്, വിഷ്ണു നമ്പ്യാര് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.സംഗീതത്തിന് ഏറെ പ്രധാന്യം നൽകിയ ഒരുക്കുന്ന ചിത്രത്തിൽ ശ്രേയ ഘോഷാല്, ശങ്കര് മഹാദേവന്, ഹരിശങ്കര്, വിജേഷ് ഗോപാല് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.ഷാന് അഫ്സാലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്
മുന്തിരി മൊഞ്ചനി'ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/956130/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മനേഷ് കൃഷ്ണൻ, ഗോപിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഒരു ട്രെയിന് യാത്രക്കിടെ വളരെ അവിചാരിതമായ വിവേക് വിശ്വനാഥ് എന്ന ചെറുപ്പക്കാരനും ദീപിക എന്ന പെൺകുട്ടിയും കണ്ടുമുട്ടുന്നു.ആ കണ്ടുമുട്ടൽ പിന്നീട് പ്രശ്നങ്ങളിലേയ്ക്ക് വഴി മാറുകയാണ്.ഇവർക്കിടയിലേയ്ക്ക് ഇമ രാജീവ് എന്ന പെൺകുട്ടി കൂടി കടന്നു വരുകയാണ്.തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.വിവേക് വിശ്വനാഥായി എത്തുന്നത് മനേഷ് കൃഷ്ണനാണ്.ഓണ്ലൈന് ബുക്ക് ലൈബ്രറി സ്റ്റാര്ട്ടപ്പ് നടത്തുന്ന ഇമ രാജീവ് എന്ന കഥാപാത്രത്തെയാണ് ഗോപിക അനിൽ അവതരിപ്പിക്കുന്നത്.ദീപികയായി എത്തുന്നത് കൈരാവി തക്കറാണ്.ചിത്രത്തിൽ നടൻ സലിം കുമാർ തവള എന്ന പ്രതീകാത്മകമായ ഒരു കാഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.ഇന്നസെന്റ്, ഇര്ഷാദ്, നിയാസ് ബക്കര്, ഇടവേള ബാബു, അഞ്ജലി നായര്, വിഷ്ണു നമ്പ്യാര് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.സംഗീതത്തിന് ഏറെ പ്രധാന്യം നൽകിയ ഒരുക്കുന്ന ചിത്രത്തിൽ ശ്രേയ ഘോഷാല്, ശങ്കര് മഹാദേവന്, ഹരിശങ്കര്, വിജേഷ് ഗോപാല് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.ഷാന് അഫ്സാലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ### Headline : മുന്തിരി മൊഞ്ചനി'ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
638
തിരുവനന്തപുരം: പട്ടയ ഭൂമിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ നിയമ വിധേയമാക്കാൻ നീക്കം.പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കുന്നതിന് ഒപ്പമാണ് അനധികൃത ക്വാറികൾ ഫീസ് വാങ്ങി നിയമവിധേയമാക്കാനുള്ള ശ്രമമെന്ന് മന്ത്രിസഭായോഗത്തിന്റെ കുറിപ്പ് വ്യക്തമാക്കുന്നു.കൃഷിക്കും താമസത്തിനുമായി നൽകിയ പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കാനായി 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് നീക്കം.ഖനനാനുമതി ഇല്ലാത്ത ഈ പട്ടയ ഭൂമിയിൽ നിരവധി അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.ഇവ നിയമവിധേയമാക്കാനാണ് നീക്കമെന്ന് 2019 മാർച്ച് അഞ്ചിനു മന്ത്രിസഭായോഗം അംഗീകരിച്ച കുറിപ്പ് വ്യക്തമാക്കുന്നു.കഴിഞ്ഞ മാര്ച്ച് 5 ന് ചേര്ന്ന മന്ത്രിസഭ യോഗത്തില് നിയമഭേദഗതി തീരുമാനിച്ചിരുന്നു.എന്നാല് അഡീ.അഡ്വക്കേറ്റ് ജനറല് നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില് ഈ തീരുമാനം വിശദമായ പരിശോധനയ്ക്ക് വിടുകയായിരുന്നു.ഓഗസ്റ്റ് 1 ന് ചേര്ന്ന മന്ത്രിസഭായോഗത്തിലാണ് വിശദ പരിശോധനക്ക് തീരുമാനിച്ചത്.നിലവിലുള്ള ചട്ടം ഉപചട്ടം ഒന്നായി ഭേദഗതി ചെയ്യുകയും അതിനു താഴെ ഉപചട്ടം 2 ആയി പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കുന്നതു ചേർക്കാനുമാണ് കുറിപ്പിൽ പറയുന്നത്.ഉപചട്ടം മൂന്നായി പട്ടയ ഭൂമിയിലുള്ള അനധികൃത ക്വാറികൾ നിയമവിധേയമാക്കാനുള്ള വ്യവസ്ഥയാണുള്ളത്.സർക്കാർ ഭൂമിയിൽ നിന്നും ഖനനം ചെയ്യുന്നതിന് ഈടാക്കിവരുന്ന നിരക്കിൽ സീനിയറേജ് സ്വീകരിച്ചു കൊണ്ടായിരിക്കും ഖനനം ക്രമവത്ക്കരിക്കുന്നതെന്നും പറയുന്നു.ഇതു മന്ത്രിസഭായോഗം അംഗീകരിച്ചതായും രേഖകൾ തെളിയിക്കുന്നു.കൃഷി ഓഫീസറും വില്ലേജ് ഓഫീസറും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാകും ഖനനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.നി യ ന്ത്ര ണം വി ട്ട കാ ർ ന ട പ്പാ ത യിലേ ക്ക് ഇ ടി ച്ചു ക യ റി
പട്ടയ ഭൂമിയില് ഖനനാനുമതി നല്കാന് നീക്കവുമായി സര്ക്കാര്
https://www.malayalamexpress.in/archives/914073/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പട്ടയ ഭൂമിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ നിയമ വിധേയമാക്കാൻ നീക്കം.പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കുന്നതിന് ഒപ്പമാണ് അനധികൃത ക്വാറികൾ ഫീസ് വാങ്ങി നിയമവിധേയമാക്കാനുള്ള ശ്രമമെന്ന് മന്ത്രിസഭായോഗത്തിന്റെ കുറിപ്പ് വ്യക്തമാക്കുന്നു.കൃഷിക്കും താമസത്തിനുമായി നൽകിയ പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കാനായി 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് നീക്കം.ഖനനാനുമതി ഇല്ലാത്ത ഈ പട്ടയ ഭൂമിയിൽ നിരവധി അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.ഇവ നിയമവിധേയമാക്കാനാണ് നീക്കമെന്ന് 2019 മാർച്ച് അഞ്ചിനു മന്ത്രിസഭായോഗം അംഗീകരിച്ച കുറിപ്പ് വ്യക്തമാക്കുന്നു.കഴിഞ്ഞ മാര്ച്ച് 5 ന് ചേര്ന്ന മന്ത്രിസഭ യോഗത്തില് നിയമഭേദഗതി തീരുമാനിച്ചിരുന്നു.എന്നാല് അഡീ.അഡ്വക്കേറ്റ് ജനറല് നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില് ഈ തീരുമാനം വിശദമായ പരിശോധനയ്ക്ക് വിടുകയായിരുന്നു.ഓഗസ്റ്റ് 1 ന് ചേര്ന്ന മന്ത്രിസഭായോഗത്തിലാണ് വിശദ പരിശോധനക്ക് തീരുമാനിച്ചത്.നിലവിലുള്ള ചട്ടം ഉപചട്ടം ഒന്നായി ഭേദഗതി ചെയ്യുകയും അതിനു താഴെ ഉപചട്ടം 2 ആയി പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കുന്നതു ചേർക്കാനുമാണ് കുറിപ്പിൽ പറയുന്നത്.ഉപചട്ടം മൂന്നായി പട്ടയ ഭൂമിയിലുള്ള അനധികൃത ക്വാറികൾ നിയമവിധേയമാക്കാനുള്ള വ്യവസ്ഥയാണുള്ളത്.സർക്കാർ ഭൂമിയിൽ നിന്നും ഖനനം ചെയ്യുന്നതിന് ഈടാക്കിവരുന്ന നിരക്കിൽ സീനിയറേജ് സ്വീകരിച്ചു കൊണ്ടായിരിക്കും ഖനനം ക്രമവത്ക്കരിക്കുന്നതെന്നും പറയുന്നു.ഇതു മന്ത്രിസഭായോഗം അംഗീകരിച്ചതായും രേഖകൾ തെളിയിക്കുന്നു.കൃഷി ഓഫീസറും വില്ലേജ് ഓഫീസറും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാകും ഖനനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.നി യ ന്ത്ര ണം വി ട്ട കാ ർ ന ട പ്പാ ത യിലേ ക്ക് ഇ ടി ച്ചു ക യ റി ### Headline : പട്ടയ ഭൂമിയില് ഖനനാനുമതി നല്കാന് നീക്കവുമായി സര്ക്കാര്
639
ഭോപ്പാല്: മഹാത്മാ ഗാന്ധിജിയെ രാഷ്ട്രത്തിന്റെ മകനെന്ന് വിളിച്ച് ബിജെപി ഭോപ്പാല് എംപി പ്രഗ്യ സിങ് താക്കൂര്.രാഷ്ട്രപിതാവിനെ അവഹേളിക്കുകയാണ് ബിജെപി എംപി ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.നേരത്തെ ഒട്ടേറെ വിവാദ പ്രസ്താവനകള് നടത്തിയ ബിജെപി നേതാവാണ് പ്രഗ്യ.മലേഗാവ് സ്ഫോടന കേസില് പ്രതിയായ ഇവര് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്.മുതിര്ന്ന കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ വന് ഭൂരിപക്ഷത്തില് പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയെ പുകഴ്ത്തി പ്രഗ്യ സംസാരിച്ചതും വിവാദമായിരുന്നു.ഗോഡ്സെ രാജ്യസ്നേഹിയാണെന്നാണ് പ്രഗ്യ പറഞ്ഞത്.ഗാന്ധിജിയുടെ 150ാം ജന്മ വാര്ഷികവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സങ്കല്പ്പ യാത്രയില് നിന്ന് പ്രഗ്യ വിട്ടുനിന്നിരുന്നു.കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്നുകള് റദ്ദാക്കി, ഏഴ് ജില്ലകളില് റെഡ് അലര്ട്ട് രാമനെയും കൃഷ്ണനെയും പോലെ, മഹാറാണ പ്രതാപിനെ പോലെ, മഹാത്മാ ഗാന്ധിയെയും രാഷ്ട്രത്തിന്റെ മകനായിട്ടാണ് താന് കാണുന്നതെന്ന് പ്രഗ്യ പറഞ്ഞു.അദ്ദേഹത്തിന്റെ വഴി നമ്മള് പിന്തുടരുന്നുവെന്നും പ്രഗ്യ പറഞ്ഞു.ആര്ക്കെങ്കിലും വേണ്ടി താന് തന്റെ ആദര്ശങ്ങള് മാറ്റില്ലെന്ന് സങ്കല്പ്പ് യാത്രയില് നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്ക് അവര് മറുപടി നല്കി.അമേരിക്കന് ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില് കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക ഗോഡ്സെയെ പുകഴ്ത്തി സംസാരിച്ച പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില് ഇടപെടുകയും പ്രഗ്യയെ പാര്ട്ടി താക്കീത് നല്കുകയും ചെയ്തിരുന്നു.മധ്യപ്രദേശിലെ ജാബുവ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തില് അവരെ ബിജെപി പങ്കെടുപ്പിക്കാത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു
ഗാന്ധിജി രാഷ്ട്രത്തിന്റെ മകനെന്ന് ബിജെപി എംപി പ്രഗ്യ സിങ്; വീണ്ടും വിവാദം
https://malayalam.oneindia.com/news/india/pragya-singh-thakur-calls-gandhi-son-of-nation-235580.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: മഹാത്മാ ഗാന്ധിജിയെ രാഷ്ട്രത്തിന്റെ മകനെന്ന് വിളിച്ച് ബിജെപി ഭോപ്പാല് എംപി പ്രഗ്യ സിങ് താക്കൂര്.രാഷ്ട്രപിതാവിനെ അവഹേളിക്കുകയാണ് ബിജെപി എംപി ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.നേരത്തെ ഒട്ടേറെ വിവാദ പ്രസ്താവനകള് നടത്തിയ ബിജെപി നേതാവാണ് പ്രഗ്യ.മലേഗാവ് സ്ഫോടന കേസില് പ്രതിയായ ഇവര് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്.മുതിര്ന്ന കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ വന് ഭൂരിപക്ഷത്തില് പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയെ പുകഴ്ത്തി പ്രഗ്യ സംസാരിച്ചതും വിവാദമായിരുന്നു.ഗോഡ്സെ രാജ്യസ്നേഹിയാണെന്നാണ് പ്രഗ്യ പറഞ്ഞത്.ഗാന്ധിജിയുടെ 150ാം ജന്മ വാര്ഷികവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സങ്കല്പ്പ യാത്രയില് നിന്ന് പ്രഗ്യ വിട്ടുനിന്നിരുന്നു.കനത്ത മഴ; ജനശതാബ്ദിയടക്കം എട്ട് ട്രെയ്നുകള് റദ്ദാക്കി, ഏഴ് ജില്ലകളില് റെഡ് അലര്ട്ട് രാമനെയും കൃഷ്ണനെയും പോലെ, മഹാറാണ പ്രതാപിനെ പോലെ, മഹാത്മാ ഗാന്ധിയെയും രാഷ്ട്രത്തിന്റെ മകനായിട്ടാണ് താന് കാണുന്നതെന്ന് പ്രഗ്യ പറഞ്ഞു.അദ്ദേഹത്തിന്റെ വഴി നമ്മള് പിന്തുടരുന്നുവെന്നും പ്രഗ്യ പറഞ്ഞു.ആര്ക്കെങ്കിലും വേണ്ടി താന് തന്റെ ആദര്ശങ്ങള് മാറ്റില്ലെന്ന് സങ്കല്പ്പ് യാത്രയില് നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്ക് അവര് മറുപടി നല്കി.അമേരിക്കന് ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില് കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക ഗോഡ്സെയെ പുകഴ്ത്തി സംസാരിച്ച പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില് ഇടപെടുകയും പ്രഗ്യയെ പാര്ട്ടി താക്കീത് നല്കുകയും ചെയ്തിരുന്നു.മധ്യപ്രദേശിലെ ജാബുവ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തില് അവരെ ബിജെപി പങ്കെടുപ്പിക്കാത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു ### Headline : ഗാന്ധിജി രാഷ്ട്രത്തിന്റെ മകനെന്ന് ബിജെപി എംപി പ്രഗ്യ സിങ്; വീണ്ടും വിവാദം
640
കണ്ണൂര്: കാസര്ഗോഡ് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പര് ബൂത്തില് കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണ ശുപാര്ശ ചെയ്തു.ഓപ്പണ് വോട്ട് ചെയ്തതാണെന്ന് വാദമുയര്ത്തിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്ന്നാണ് നടപടി.പിലാത്തറ പത്തൊന്പതാം നമ്പര് ബൂത്തില് കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് വാര്ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു.പത്മിനി, സെലീന, സുമയ്യ എന്നിവര് കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ സ്ഥിരീകരിച്ചു.പഞ്ചായത്ത് അംഗം സെലീനയും മുന് പഞ്ചായത്ത് അംഗം സുമയ്യയും പത്തൊന്പതാം നമ്പര് ബൂത്തിലെ വോട്ടര്മാരല്ല.ഇവര് രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു.യഥാര്ത്ഥ ബൂത്തില് ഇവര് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില് നിലവില് വ്യക്തതയില്ല.രേഖകളെല്ലാം സ്ട്രോംഗ് റൂമിലാണെന്നും അത് പരിശോധിച്ചാല് മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തില് വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് പറഞ്ഞു.പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊന്പതാം നമ്പര് ബൂത്തില് രണ്ട് തവണ വോട്ട് ചെയ്യാനെത്തി.കള്ളവോട്ട് ചെയ്ത മൂന്ന് പേര്ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര് ചെയ്യാനും നിര്ദ്ദേശം നല്കിയിട്ടുണ്ട്.എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് പറഞ്ഞു.പ്രിസൈഡിംഗ് ഓഫീസര്ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു.വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കില് ഇത്തരം സംഭവങ്ങള് കണ്ടുപിടിക്കാന് കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോള് ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്ട്ട് കൈമാറാനാണ് തീരുമാനം.അതേസമയം, ഫേസ്ബുക്കിലൂടെ തന്നെ അപമാനിക്കുന്നുവെന്നു ആരോപിച്ചു സലീന തളിപ്പറമ്പ് പൊലീസില് പരാതി നല്കി.യുഡിഎഫ് പ്രവര്ത്തകര് ഫേസ്ബുക്കില് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില് അധിക്ഷേപം നടത്തുന്നുവെന്നാണ് ആരോപണം
കള്ളവോട്ടു ചെയ്ത സലീനയെ അയോഗ്യയാക്കുമെന്ന് മീണ: പൊലിസ് കേസെടുക്കാനും നിര്ദ്ദേശം
https://malayalam.oneindia.com/news/kannur/tikkaram-meena-about-saleena-s-fake-vote-224388.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: കാസര്ഗോഡ് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പര് ബൂത്തില് കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണ ശുപാര്ശ ചെയ്തു.ഓപ്പണ് വോട്ട് ചെയ്തതാണെന്ന് വാദമുയര്ത്തിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്ന്നാണ് നടപടി.പിലാത്തറ പത്തൊന്പതാം നമ്പര് ബൂത്തില് കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് വാര്ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു.പത്മിനി, സെലീന, സുമയ്യ എന്നിവര് കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ സ്ഥിരീകരിച്ചു.പഞ്ചായത്ത് അംഗം സെലീനയും മുന് പഞ്ചായത്ത് അംഗം സുമയ്യയും പത്തൊന്പതാം നമ്പര് ബൂത്തിലെ വോട്ടര്മാരല്ല.ഇവര് രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു.യഥാര്ത്ഥ ബൂത്തില് ഇവര് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില് നിലവില് വ്യക്തതയില്ല.രേഖകളെല്ലാം സ്ട്രോംഗ് റൂമിലാണെന്നും അത് പരിശോധിച്ചാല് മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തില് വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് പറഞ്ഞു.പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊന്പതാം നമ്പര് ബൂത്തില് രണ്ട് തവണ വോട്ട് ചെയ്യാനെത്തി.കള്ളവോട്ട് ചെയ്ത മൂന്ന് പേര്ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര് ചെയ്യാനും നിര്ദ്ദേശം നല്കിയിട്ടുണ്ട്.എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് പറഞ്ഞു.പ്രിസൈഡിംഗ് ഓഫീസര്ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു.വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കില് ഇത്തരം സംഭവങ്ങള് കണ്ടുപിടിക്കാന് കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോള് ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്ട്ട് കൈമാറാനാണ് തീരുമാനം.അതേസമയം, ഫേസ്ബുക്കിലൂടെ തന്നെ അപമാനിക്കുന്നുവെന്നു ആരോപിച്ചു സലീന തളിപ്പറമ്പ് പൊലീസില് പരാതി നല്കി.യുഡിഎഫ് പ്രവര്ത്തകര് ഫേസ്ബുക്കില് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില് അധിക്ഷേപം നടത്തുന്നുവെന്നാണ് ആരോപണം ### Headline : കള്ളവോട്ടു ചെയ്ത സലീനയെ അയോഗ്യയാക്കുമെന്ന് മീണ: പൊലിസ് കേസെടുക്കാനും നിര്ദ്ദേശം
641
തിരുവനന്തപുരം: പാലാരിവട്ടം മേല്പ്പാലത്തിന്റെ പുനര്നിര്മാണം ഡിഎംആര്സിയെ ഏല്പ്പിക്കാന് തീരുമാനം.ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്.പാലം പുതുക്കി പണിയണമെന്ന ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് പാലത്തിന്റെ പുനര്നിര്മാണം സംബന്ധിച്ച് സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്ശകള്.കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ! പാലത്തിന്റെ പുനര്നിര്മാണം ഏറ്റെടുക്കാമെന്ന ദില്ലി മെട്രോ റെയില് കോര്പ്പറേഷന്റെ (ഡിഎംആര്സി) വാഗ്ദാനം സ്വീകരിച്ചാണ് പുനര്നിര്മാണം ഏല്പ്പിക്കുന്നത്.പാലത്തിന്റെ തകരാര് കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്ട്രാക്ടറില് നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് നിര്ദേശം നല്കും.ഈ തീരുമാനങ്ങള് ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമായി.പുതുക്കി പണിതാല് പാലത്തിന് 100 വര്ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന് സര്ക്കാരിനു നല്കിയ റിപ്പോര്ട്ട്.അതേസമയം സംസ്ഥാന ജൂനിയര് അത്ലറ്റിക് മത്സരത്തിനിടെ ഹാമര് തലയില് വീണ് മരണപ്പെട്ട അഭീല് ജോണ്സന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മിഷന് രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു
പാലാരിവട്ടം മേൽപ്പാലം; പുനര്നിര്മാണം ഡിഎംആര്സിക്ക്, ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാൻ ശുപാർശ
https://malayalam.oneindia.com/news/kerala/palarivattom-flyover-re-construction-work-will-be-done-by-dmrc-235695.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പാലാരിവട്ടം മേല്പ്പാലത്തിന്റെ പുനര്നിര്മാണം ഡിഎംആര്സിയെ ഏല്പ്പിക്കാന് തീരുമാനം.ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്.പാലം പുതുക്കി പണിയണമെന്ന ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് പാലത്തിന്റെ പുനര്നിര്മാണം സംബന്ധിച്ച് സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്ശകള്.കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ! പാലത്തിന്റെ പുനര്നിര്മാണം ഏറ്റെടുക്കാമെന്ന ദില്ലി മെട്രോ റെയില് കോര്പ്പറേഷന്റെ (ഡിഎംആര്സി) വാഗ്ദാനം സ്വീകരിച്ചാണ് പുനര്നിര്മാണം ഏല്പ്പിക്കുന്നത്.പാലത്തിന്റെ തകരാര് കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്ട്രാക്ടറില് നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് നിര്ദേശം നല്കും.ഈ തീരുമാനങ്ങള് ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമായി.പുതുക്കി പണിതാല് പാലത്തിന് 100 വര്ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന് സര്ക്കാരിനു നല്കിയ റിപ്പോര്ട്ട്.അതേസമയം സംസ്ഥാന ജൂനിയര് അത്ലറ്റിക് മത്സരത്തിനിടെ ഹാമര് തലയില് വീണ് മരണപ്പെട്ട അഭീല് ജോണ്സന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മിഷന് രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു ### Headline : പാലാരിവട്ടം മേൽപ്പാലം; പുനര്നിര്മാണം ഡിഎംആര്സിക്ക്, ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാൻ ശുപാർശ
642
വിഷയം ബാങ്കിംഗ് 2019 ഡിസംബര് മുതല് ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം 24 മണിക്കൂറും ലഭ്യമാക്കും: റിസര്വ് ബാങ്ക് 7, 2019, 16:33 ശ്രദ്ധിച്ചില്ലെങ്കില് പണി കിട്ടും!! ഇന്റര്നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത് 13, 2018, 18:03 എയര്ടെല് പേയ്മെന്റ് ബാങ്കിലെത്തിയത് 167 കോടി: എല്പിജി സബ്സിഡി എത്തിയതിന് പിന്നില് അട്ടിമറി!! 18, 2017, 11:55 എയര്ടെല്ലിനും പേയ് മെന്റ് ബാങ്കിനും കിട്ടിയത് കിടിലന് പണി: ലൈസന്സ് റദ്ദാക്കി, ആധാര് ദുരുപയോഗം!! 17, 2017, 07:44 കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്റുമായി എസ്ബിഐ: പണമിടപാടിന് കാര്ഡെന്തിന്, എല്ലാം സ്മാര്ട്ട്ഫോണില്!! 12, 2017, 15:42 കയ്യിലുള്ളത് ഇവിഎം ചിപ്പുള്ള കാര്ഡാണോ? എസ്ബിഐ കൂട്ടമായി എടിഎം കാര്ഡുകള് ബ്ലോക്ക് ചെയ്യുന്നു!! 21, 2017, 18:57 ഓണ്ലൈന് ഇടപാട് ചാര്ജ്ജ് കുത്തനെ കുറച്ചു!! ജിഎസ്ടി വന്നപ്പോള് എസ്ബിഐയ്ക്ക് സംഭവിച്ചത് 13, 2017, 15:39 ഹാക്കര്മാരെ പറ്റിയ്ക്കാം!! ഇന്റര്നെറ്റ് ബാങ്കില് ശ്രദ്ധിയ്ക്കേണ്ട പത്തു കാര്യങ്ങള് 23, 2017, 18:42 നെഫ്റ്റ് ട്രാൻസാക്ഷൻ മിനിറ്റുകൾക്കുള്ളിൽ : റിസർവ് ബാങ്കിന്റെ പുതിയ സംവിധാനം ജൂലൈ മുതൽ!! 9, 2017, 17:01 ചെക്കിനും എസ്ബിഐ കാര്ഡ് ഫീസ് ഈടാക്കുന്നു!! കഴുത്തറുപ്പന് നയം ജനങ്ങള്ക്ക് ഭീഷണി!! കൂടുതലറിയാന് 18, 2017, 11:43 സീറോ ചാര്ജ്ജ് ഡിജിറ്റല് അക്കൗണ്ട്;കൊടക് മഹീന്ദ്രയുടെ കലക്കന് ഐഡിയ, സ്വകാര്യബാങ്കുകള്ക്ക് പണി! 30, 2017, 15:39 ഇന്റര്നെറ്റ് ബാങ്കിംഗില് പിടിമുറുക്കി കേന്ദ്രം;മാര്ച്ചിനുള്ളില് പൂര്ത്തിയാക്കാന് നിര്ദേശം 2, 2017, 09:04 ഭാരത് ക്യൂ ആര് കോഡെത്തി; ഇനി ഇടപാടെല്ലാം ക്യൂ ആര് കോഡില് മാത്രം
ബാങ്കിംഗ്: Latest ബാങ്കിംഗ്
https://malayalam.oneindia.com/topic/%E0%B4%AC%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ബാങ്കിംഗ് 2019 ഡിസംബര് മുതല് ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം 24 മണിക്കൂറും ലഭ്യമാക്കും: റിസര്വ് ബാങ്ക് 7, 2019, 16:33 ശ്രദ്ധിച്ചില്ലെങ്കില് പണി കിട്ടും!! ഇന്റര്നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത് 13, 2018, 18:03 എയര്ടെല് പേയ്മെന്റ് ബാങ്കിലെത്തിയത് 167 കോടി: എല്പിജി സബ്സിഡി എത്തിയതിന് പിന്നില് അട്ടിമറി!! 18, 2017, 11:55 എയര്ടെല്ലിനും പേയ് മെന്റ് ബാങ്കിനും കിട്ടിയത് കിടിലന് പണി: ലൈസന്സ് റദ്ദാക്കി, ആധാര് ദുരുപയോഗം!! 17, 2017, 07:44 കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്റുമായി എസ്ബിഐ: പണമിടപാടിന് കാര്ഡെന്തിന്, എല്ലാം സ്മാര്ട്ട്ഫോണില്!! 12, 2017, 15:42 കയ്യിലുള്ളത് ഇവിഎം ചിപ്പുള്ള കാര്ഡാണോ? എസ്ബിഐ കൂട്ടമായി എടിഎം കാര്ഡുകള് ബ്ലോക്ക് ചെയ്യുന്നു!! 21, 2017, 18:57 ഓണ്ലൈന് ഇടപാട് ചാര്ജ്ജ് കുത്തനെ കുറച്ചു!! ജിഎസ്ടി വന്നപ്പോള് എസ്ബിഐയ്ക്ക് സംഭവിച്ചത് 13, 2017, 15:39 ഹാക്കര്മാരെ പറ്റിയ്ക്കാം!! ഇന്റര്നെറ്റ് ബാങ്കില് ശ്രദ്ധിയ്ക്കേണ്ട പത്തു കാര്യങ്ങള് 23, 2017, 18:42 നെഫ്റ്റ് ട്രാൻസാക്ഷൻ മിനിറ്റുകൾക്കുള്ളിൽ : റിസർവ് ബാങ്കിന്റെ പുതിയ സംവിധാനം ജൂലൈ മുതൽ!! 9, 2017, 17:01 ചെക്കിനും എസ്ബിഐ കാര്ഡ് ഫീസ് ഈടാക്കുന്നു!! കഴുത്തറുപ്പന് നയം ജനങ്ങള്ക്ക് ഭീഷണി!! കൂടുതലറിയാന് 18, 2017, 11:43 സീറോ ചാര്ജ്ജ് ഡിജിറ്റല് അക്കൗണ്ട്;കൊടക് മഹീന്ദ്രയുടെ കലക്കന് ഐഡിയ, സ്വകാര്യബാങ്കുകള്ക്ക് പണി! 30, 2017, 15:39 ഇന്റര്നെറ്റ് ബാങ്കിംഗില് പിടിമുറുക്കി കേന്ദ്രം;മാര്ച്ചിനുള്ളില് പൂര്ത്തിയാക്കാന് നിര്ദേശം 2, 2017, 09:04 ഭാരത് ക്യൂ ആര് കോഡെത്തി; ഇനി ഇടപാടെല്ലാം ക്യൂ ആര് കോഡില് മാത്രം ### Headline : ബാങ്കിംഗ്: Latest ബാങ്കിംഗ്
643
കൽപറ്റ: വയനാട്ടിലെ യാത്രാ നിരോധനത്തിനെതിരായ നാട്ടുകാരുടെ സമരവേദിയിൽ രാഹുൽ ഗാന്ധി ഇന്ന് എത്തും.രാവിലെ ഒന്പത് മണിയോടെ ബത്തേരിയിലെ സമരപന്തലിൽ എത്തുന്ന രാഹുൽ ഒരു മണിക്കൂറോളം സമരക്കാരോടൊപ്പം ചിലവഴിക്കും.സമരത്തിന്റെ ഭാവിയെകുറിച്ച് നിർണായക തീരുമാനങ്ങള് രാഹുല്ഗാന്ധിയുടെ സന്ദർശനവേളയില് പ്രഖ്യാപിക്കുമെന്നാണ് സംഘാടകർ നല്കുന്ന സൂചന.ആക്ഷൻകമ്മിറ്റിയുമായി ഭാവിപരിപാടികൾ ചർച്ച ചെയ്യും.ഇത് വരെ നടത്തിയ ഇടപെടലുകൾ സമരക്കാരെ ബോധ്യപ്പെടുത്തും.സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില തീരെ മോശമായിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും ഒപ്പമുണ്ടാകും.കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നും കൂടുതൽ ഉറപ്പുകൾ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ഇന്നലെ രാത്രി ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചത്.ബത്തേരിയിലെ സന്ദർശനത്തിന് ശേഷം കലക്ടറേറ്റിൽ നടക്കുന്ന വികസനസമിതി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.അതിന് ശേഷം ഡൽഹിക്ക് തിരിക്കും.ഇന്നലെ സമരത്തിന് ഐക്യദാർഢ്യവുമായി നൂറുകണക്കിനുപേർ സമരപന്തലിലേക്കെത്തിയിരുന്നു.നാട്ടുകാരടക്കം നിരവധി പേർ ഉപവാസമിരുന്നു.കോണ്ഗ്രസ് നേതാവ് വി എം സുധീരനും, ബിജെപി സംസ്ഥാന അധ്യക്ഷന് അഡ്വ.ശ്രീധരന് പിള്ളയും ഇന്നലെ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.രാത്രിയാത്രാനിരോധനം പിന്വലിക്കുക, പാത പൂര്ണമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചുകൊണ്ട് യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാകൗണ്സിലറുമായ റിനു ജോണ്, ഡി.വൈ.എഫ്.ഐ.ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.ഫെബിന്, യുവമോര്ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി.സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്
രാത്രി യാത്രാ നിരോധനം: രാഹുൽ ഗാന്ധി ഇന്ന് സമരവേദിയിൽ
https://www.malayalamexpress.in/archives/855392/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൽപറ്റ: വയനാട്ടിലെ യാത്രാ നിരോധനത്തിനെതിരായ നാട്ടുകാരുടെ സമരവേദിയിൽ രാഹുൽ ഗാന്ധി ഇന്ന് എത്തും.രാവിലെ ഒന്പത് മണിയോടെ ബത്തേരിയിലെ സമരപന്തലിൽ എത്തുന്ന രാഹുൽ ഒരു മണിക്കൂറോളം സമരക്കാരോടൊപ്പം ചിലവഴിക്കും.സമരത്തിന്റെ ഭാവിയെകുറിച്ച് നിർണായക തീരുമാനങ്ങള് രാഹുല്ഗാന്ധിയുടെ സന്ദർശനവേളയില് പ്രഖ്യാപിക്കുമെന്നാണ് സംഘാടകർ നല്കുന്ന സൂചന.ആക്ഷൻകമ്മിറ്റിയുമായി ഭാവിപരിപാടികൾ ചർച്ച ചെയ്യും.ഇത് വരെ നടത്തിയ ഇടപെടലുകൾ സമരക്കാരെ ബോധ്യപ്പെടുത്തും.സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില തീരെ മോശമായിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും ഒപ്പമുണ്ടാകും.കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നും കൂടുതൽ ഉറപ്പുകൾ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ഇന്നലെ രാത്രി ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചത്.ബത്തേരിയിലെ സന്ദർശനത്തിന് ശേഷം കലക്ടറേറ്റിൽ നടക്കുന്ന വികസനസമിതി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.അതിന് ശേഷം ഡൽഹിക്ക് തിരിക്കും.ഇന്നലെ സമരത്തിന് ഐക്യദാർഢ്യവുമായി നൂറുകണക്കിനുപേർ സമരപന്തലിലേക്കെത്തിയിരുന്നു.നാട്ടുകാരടക്കം നിരവധി പേർ ഉപവാസമിരുന്നു.കോണ്ഗ്രസ് നേതാവ് വി എം സുധീരനും, ബിജെപി സംസ്ഥാന അധ്യക്ഷന് അഡ്വ.ശ്രീധരന് പിള്ളയും ഇന്നലെ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.രാത്രിയാത്രാനിരോധനം പിന്വലിക്കുക, പാത പൂര്ണമായി അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചുകൊണ്ട് യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാകൗണ്സിലറുമായ റിനു ജോണ്, ഡി.വൈ.എഫ്.ഐ.ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.ഫെബിന്, യുവമോര്ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി.സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത് ### Headline : രാത്രി യാത്രാ നിരോധനം: രാഹുൽ ഗാന്ധി ഇന്ന് സമരവേദിയിൽ
644
കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് സഫായി കർമചാരി കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശിച്ചതായി കേന്ദ്ര സഫായി കർമചാരി കമ്മീഷൻ ചെയർമാൻ മൻഹർ വാൽജിഭായി സല പറഞ്ഞു.തൈക്കാട് ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നു മാസത്തിനകം സംസ്ഥാന കമ്മീഷനും രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനതല വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയും ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം, എറണാകുളം ജില്ലകൾ കമ്മീഷൻ സന്ദർശിച്ചു.എം.എൽ.എ, ശുചീകരണ തൊഴിലാളികൾ, യൂണിയൻ നേതാക്കൾ, ജില്ലാതല ഉദ്യോഗസ്ഥർ, കോർപറേഷൻ അധികൃതർ എന്നിവരുമായി ചർച്ചകൾ നടത്തി.ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ച സംസ്ഥാനതല അവലോകന യോഗം നടത്തിയതായും കമ്മീഷൻ ചെയർമാൻ പറഞ്ഞു.ജോലിക്കിടയിൽ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള സഹായധനം സമയബന്ധിതമായി നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.യോഗ്യരായ ശുചീകരണ തൊഴിലാളികൾക്ക് സർവീസിൽ അർഹമായ സ്ഥാനക്കയറ്റം നൽകണം.വസ്ത്രം മാറുന്നതിന് സ്ത്രീകൾക്കും പുരുഷൻമാർക്കും ഓഫീസുകളിൽ പ്രത്യേകം സൗകര്യമുണ്ടാവണം.ജില്ലാടിസ്ഥാനത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം.തൊഴിൽ നൈപുണ്യം വർധിപ്പിക്കൽ, ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക സ്കോളർഷിപ്പ്, ഭവനം എന്നിവ നൽകുന്നത് സബന്ധിച്ച് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു
സംസ്ഥാന സഫായി കർമചാരി കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശം
https://timeskerala.com/archives/124526
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് സഫായി കർമചാരി കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശിച്ചതായി കേന്ദ്ര സഫായി കർമചാരി കമ്മീഷൻ ചെയർമാൻ മൻഹർ വാൽജിഭായി സല പറഞ്ഞു.തൈക്കാട് ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നു മാസത്തിനകം സംസ്ഥാന കമ്മീഷനും രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനതല വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയും ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം, എറണാകുളം ജില്ലകൾ കമ്മീഷൻ സന്ദർശിച്ചു.എം.എൽ.എ, ശുചീകരണ തൊഴിലാളികൾ, യൂണിയൻ നേതാക്കൾ, ജില്ലാതല ഉദ്യോഗസ്ഥർ, കോർപറേഷൻ അധികൃതർ എന്നിവരുമായി ചർച്ചകൾ നടത്തി.ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ച സംസ്ഥാനതല അവലോകന യോഗം നടത്തിയതായും കമ്മീഷൻ ചെയർമാൻ പറഞ്ഞു.ജോലിക്കിടയിൽ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള സഹായധനം സമയബന്ധിതമായി നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.യോഗ്യരായ ശുചീകരണ തൊഴിലാളികൾക്ക് സർവീസിൽ അർഹമായ സ്ഥാനക്കയറ്റം നൽകണം.വസ്ത്രം മാറുന്നതിന് സ്ത്രീകൾക്കും പുരുഷൻമാർക്കും ഓഫീസുകളിൽ പ്രത്യേകം സൗകര്യമുണ്ടാവണം.ജില്ലാടിസ്ഥാനത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം.തൊഴിൽ നൈപുണ്യം വർധിപ്പിക്കൽ, ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക സ്കോളർഷിപ്പ്, ഭവനം എന്നിവ നൽകുന്നത് സബന്ധിച്ച് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു ### Headline : സംസ്ഥാന സഫായി കർമചാരി കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശം
645
അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനു 29 വർഷം മുൻപത്തെ കസ്റ്റഡിമരണക്കേസിൽ ജീവപര്യന്തം ശിക്ഷ.ഗുജറാത്ത് മുന് ഐ.പി.എസ് ഓഫീസര് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത് പ്രഭുദാസ് മാധാവ്ജി വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്.1990 നവംബറിലാണ് അദ്ദേഹം മരണപ്പെട്ടത്.കസ്റ്റഡി പീഡനത്തെ തുടര്ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നായിരുന്നു ആരോപണം.സഞ്ജീവ് ഭട്ട് ജാംനഗര് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെയാണ് വൈഷ്ണവി മരണപ്പെടുന്നത്.ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരില് വൈഷണി ഉള്പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥര്മാരും കസ്റ്റഡിയിലെടുത്തിരുന്നു.ഒമ്പതുദിവസമാണ് വൈഷണി കസ്റ്റഡിയില് കഴിഞ്ഞത്.ജാമ്യത്തില് ഇറങ്ങി പത്തുദിവസത്തിനുശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു.വൃക്കയുടെ പ്രവര്ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല് റെക്കോര്ഡുകളിലുള്ളത്.ഈ സംഭവത്തിനു പിന്നാലെ കസ്റ്റഡി പീഡനം ആരോപിച്ച് ഭട്ടിനും ചില ഉദ്യോഗസ്ഥര്ക്കുമെതിരെ കേസ് രജിസ്റ്റര് ചെയ്തിരുന്നു.1995ല് കേസ് മജിസ്ട്രേറ്റിന്റെ പരിഗണനയില് വന്നിരുന്നെങ്കിലും ഗുജറാത്ത് ഹൈക്കോടതിയില് നിന്നുള്ള സ്റ്റേയുടെ അടിസ്ഥാനത്തില് 2011വരെ വിചാരണ നിര്ത്തിവെക്കുകയായിരുന്നു.പിന്നീട് സ്റ്റേ നീക്കിയശേഷം വിചാരണ പുനരാരംഭിച്ചു.ഒരു വര്ഗീയ സംഘര്ഷ വേളയില് സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതില് ഒരാള് മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില് വെച്ച് മരണപ്പെടുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന് വാദം.2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില് അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില് 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്.2002-ലെ കലാപത്തെ തടയാന് മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില് സത്യവാങ്മൂലം നല്കിയിരുന്നു.കെ.ആർ.ഗൗരിയമ്മ 101 ാം വയസ്സിലേക്ക്; ജന്മശതാബ്ദി സമ്മേളനം ഇന്ന്
പ്രഭുദാസ് മാധവ്ജി വൈഷ്ണവി കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം
https://timeskerala.com/archives/51955
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനു 29 വർഷം മുൻപത്തെ കസ്റ്റഡിമരണക്കേസിൽ ജീവപര്യന്തം ശിക്ഷ.ഗുജറാത്ത് മുന് ഐ.പി.എസ് ഓഫീസര് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത് പ്രഭുദാസ് മാധാവ്ജി വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്.1990 നവംബറിലാണ് അദ്ദേഹം മരണപ്പെട്ടത്.കസ്റ്റഡി പീഡനത്തെ തുടര്ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നായിരുന്നു ആരോപണം.സഞ്ജീവ് ഭട്ട് ജാംനഗര് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെയാണ് വൈഷ്ണവി മരണപ്പെടുന്നത്.ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരില് വൈഷണി ഉള്പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥര്മാരും കസ്റ്റഡിയിലെടുത്തിരുന്നു.ഒമ്പതുദിവസമാണ് വൈഷണി കസ്റ്റഡിയില് കഴിഞ്ഞത്.ജാമ്യത്തില് ഇറങ്ങി പത്തുദിവസത്തിനുശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു.വൃക്കയുടെ പ്രവര്ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല് റെക്കോര്ഡുകളിലുള്ളത്.ഈ സംഭവത്തിനു പിന്നാലെ കസ്റ്റഡി പീഡനം ആരോപിച്ച് ഭട്ടിനും ചില ഉദ്യോഗസ്ഥര്ക്കുമെതിരെ കേസ് രജിസ്റ്റര് ചെയ്തിരുന്നു.1995ല് കേസ് മജിസ്ട്രേറ്റിന്റെ പരിഗണനയില് വന്നിരുന്നെങ്കിലും ഗുജറാത്ത് ഹൈക്കോടതിയില് നിന്നുള്ള സ്റ്റേയുടെ അടിസ്ഥാനത്തില് 2011വരെ വിചാരണ നിര്ത്തിവെക്കുകയായിരുന്നു.പിന്നീട് സ്റ്റേ നീക്കിയശേഷം വിചാരണ പുനരാരംഭിച്ചു.ഒരു വര്ഗീയ സംഘര്ഷ വേളയില് സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതില് ഒരാള് മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില് വെച്ച് മരണപ്പെടുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന് വാദം.2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില് അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില് 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്.2002-ലെ കലാപത്തെ തടയാന് മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില് സത്യവാങ്മൂലം നല്കിയിരുന്നു.കെ.ആർ.ഗൗരിയമ്മ 101 ാം വയസ്സിലേക്ക്; ജന്മശതാബ്ദി സമ്മേളനം ഇന്ന് ### Headline : പ്രഭുദാസ് മാധവ്ജി വൈഷ്ണവി കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം
646
മൂന്നാര്: സംസ്ഥാനത്തെ മുഴുവന് സ്കൂളുകളും അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയര്ന്നുകൊണ്ടിരിക്കുകയാണെന്നും വരുന്ന അധ്യായന വര്ഷത്തോടെ മുഴുവന് സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.മൂന്നാര് ശിക്ഷക് സദന്റെ ഉദ്ഘാടനം നിര്വ്വഹിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ഇതിനകം 45000 സ്കൂളുകളില് ഹൈടെക് സംവിധാനങ്ങള് ഒരുങ്ങി കഴിഞ്ഞു.പ്രതീക്ഷക്കൊത്ത വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള് വഴി വിദ്യാര്ത്ഥികള്ക്ക് നല്കുക, അത്യാധുനിക സജ്ജീകരണങ്ങളോടെ വിദ്യാര്ത്ഥികള്ക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളില് സര്ക്കാര് ശ്രദ്ധ ചെലുത്തിവരുന്നു എന്നും മന്ത്രി പറഞ്ഞു.അധ്യാപക സമൂഹത്തിനും വിദ്യാര്ത്ഥികള്ക്കും മികച്ച സംഭവാന നല്കാന് കഴിയുന്നതാണ് ശിക്ഷക് സദനുകളുടെ പ്രവര്ത്തനം.അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കും കുറഞ്ഞ ചിലവില് താമസവും ഭക്ഷണവും നല്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ശിക്ഷക് സദനുകള് പ്രവര്ത്തിക്കുന്നത്.സംസ്ഥാനത്തെ പത്താമത്തെ ശിക്ഷക് സദനാണ് മൂന്നാറില് ആംരംഭിച്ചിരിക്കുന്നത്.വിനോദ സഞ്ചാര മേഖലയില് പൊതുജനങ്ങള്ക്കുകൂടി പ്രയോജനം ലഭിക്കും വിധം ശിക്ഷക് സദനുകള്ക്ക് പ്രവര്ത്തിക്കാന് കഴിയും.വിനോദ സഞ്ചാര മേഖലയായ മൂന്നാറില് ശിക്ഷക് സദന് പോലുള്ള സംവിധാനങ്ങള് ഏറെ പ്രയോജനകരമാണെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി എം എം മണി പറഞ്ഞു.ഏഴുകോടി രൂപ മുതല് മുടക്കി നിര്മ്മിച്ച ശിക്ഷക് സദനില് 31 മുറികള്, അമ്പത്പേര്ക്ക് താമസിക്കാന് കഴിയുന്ന രണ്ട് ഡോര്മെറ്ററി, പാര്ക്കിംഗ് സംവിധാനം മുന്നൂറു പേര്ക്ക് ഇരിക്കാന് കഴിയുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്ക്കും പൊതുജനങ്ങള്ക്കും അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്ത്തിക്കുന്ന ശിക്ഷക് സദന്റെ സേവനം പ്രയോജജനപ്പെടുത്താനും സാധിക്കും.എസ് രാജേന്ദ്രന് എം എല് എ, പൊതുവിദ്യാഭ്യാസ ഡയറക്ടര് കെ വി മോഹന്കുമാര്, വിദ്യാഭ്യാസ ഉപഡയറക്ടര് എ അബൂബക്കര്, ജനപ്രതിനിധികള്, വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് സംസാരിച്ചു.മൂന്നാര് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് നിന്നും അധ്യാപകരും വിദ്യാര്ത്ഥികളും ജനപ്രതിനിധികളും അണിനിരന്ന റാലിയുടെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്
അടുത്ത അധ്യയന വര്ഷം സംസ്ഥാനത്തെ മുഴുവന് സ്കൂളുകളും ഹൈടെക് ആക്കും : മന്ത്രി സി രവീന്ദ്രനാഥ്
https://malayalam.oneindia.com/news/idukki/idukki-local-news-high-tech-schools-205882.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മൂന്നാര്: സംസ്ഥാനത്തെ മുഴുവന് സ്കൂളുകളും അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയര്ന്നുകൊണ്ടിരിക്കുകയാണെന്നും വരുന്ന അധ്യായന വര്ഷത്തോടെ മുഴുവന് സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.മൂന്നാര് ശിക്ഷക് സദന്റെ ഉദ്ഘാടനം നിര്വ്വഹിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ഇതിനകം 45000 സ്കൂളുകളില് ഹൈടെക് സംവിധാനങ്ങള് ഒരുങ്ങി കഴിഞ്ഞു.പ്രതീക്ഷക്കൊത്ത വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള് വഴി വിദ്യാര്ത്ഥികള്ക്ക് നല്കുക, അത്യാധുനിക സജ്ജീകരണങ്ങളോടെ വിദ്യാര്ത്ഥികള്ക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളില് സര്ക്കാര് ശ്രദ്ധ ചെലുത്തിവരുന്നു എന്നും മന്ത്രി പറഞ്ഞു.അധ്യാപക സമൂഹത്തിനും വിദ്യാര്ത്ഥികള്ക്കും മികച്ച സംഭവാന നല്കാന് കഴിയുന്നതാണ് ശിക്ഷക് സദനുകളുടെ പ്രവര്ത്തനം.അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കും കുറഞ്ഞ ചിലവില് താമസവും ഭക്ഷണവും നല്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ശിക്ഷക് സദനുകള് പ്രവര്ത്തിക്കുന്നത്.സംസ്ഥാനത്തെ പത്താമത്തെ ശിക്ഷക് സദനാണ് മൂന്നാറില് ആംരംഭിച്ചിരിക്കുന്നത്.വിനോദ സഞ്ചാര മേഖലയില് പൊതുജനങ്ങള്ക്കുകൂടി പ്രയോജനം ലഭിക്കും വിധം ശിക്ഷക് സദനുകള്ക്ക് പ്രവര്ത്തിക്കാന് കഴിയും.വിനോദ സഞ്ചാര മേഖലയായ മൂന്നാറില് ശിക്ഷക് സദന് പോലുള്ള സംവിധാനങ്ങള് ഏറെ പ്രയോജനകരമാണെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി എം എം മണി പറഞ്ഞു.ഏഴുകോടി രൂപ മുതല് മുടക്കി നിര്മ്മിച്ച ശിക്ഷക് സദനില് 31 മുറികള്, അമ്പത്പേര്ക്ക് താമസിക്കാന് കഴിയുന്ന രണ്ട് ഡോര്മെറ്ററി, പാര്ക്കിംഗ് സംവിധാനം മുന്നൂറു പേര്ക്ക് ഇരിക്കാന് കഴിയുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്ക്കും പൊതുജനങ്ങള്ക്കും അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്ത്തിക്കുന്ന ശിക്ഷക് സദന്റെ സേവനം പ്രയോജജനപ്പെടുത്താനും സാധിക്കും.എസ് രാജേന്ദ്രന് എം എല് എ, പൊതുവിദ്യാഭ്യാസ ഡയറക്ടര് കെ വി മോഹന്കുമാര്, വിദ്യാഭ്യാസ ഉപഡയറക്ടര് എ അബൂബക്കര്, ജനപ്രതിനിധികള്, വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് സംസാരിച്ചു.മൂന്നാര് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് നിന്നും അധ്യാപകരും വിദ്യാര്ത്ഥികളും ജനപ്രതിനിധികളും അണിനിരന്ന റാലിയുടെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത് ### Headline : അടുത്ത അധ്യയന വര്ഷം സംസ്ഥാനത്തെ മുഴുവന് സ്കൂളുകളും ഹൈടെക് ആക്കും : മന്ത്രി സി രവീന്ദ്രനാഥ്
647
പോഴും ഡാറ്റ, ലൊക്കേഷന്, ജിപിഎസ് എന്നിവയെല്ലാം ഓണ് ചെയ്തിടാതിരിക്കുക കുറച്ചൊന്ന് ഉപയോഗിക്കുമ്പോഴേക്കും ഫോണ് ചൂടാവുന്നത് എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്.ഗെയിമുകള് കളിക്കുമ്പോഴും വീഡിയോ കാണുമ്പോഴും ഫോണ് ചൂടാകുന്നത് സ്വാഭാവികമാണ്.എന്നാല് ഈ അധിക ചൂട് ഫോണുകളെ പതിയെ നശിപ്പിക്കുന്നു.സ്മാര്ട്ട്ഫോണ് ചൂടാകുന്നത് അതിന്റെ പ്രോസസര് കൊണ്ടായിരിക്കാം ഉപയോഗിക്കുന്ന ആപ്പുകളായിരിക്കാം എന്നിങ്ങനെ പല കാരണങ്ങള് ആകാം.ഒരുപാട് ആപ്ലിക്കേഷനുകള് ഒരുമിച്ച് പ്രവര്ത്തിപ്പിക്കരുത്.പലപ്പോഴും ചിലര് ഫോണില് ഒരുപാട് ആപ്ലികേഷനുകള് നമ്മള് ഒരുമിച്ച് പ്രവര്ത്തിപ്പിക്കുന്നത് കാണാറുണ്ട്.ഇങ്ങനെ ഒരേ സമയം അനേകം ആപ്ലിക്കേഷനുകള് പ്രവര്ത്തിപ്പിക്കരുത്.ഇത് നിങ്ങളുടെ സ്മാര്ട്ട്ഫോണ് ചൂടാക്കിയേക്കാം.അത്യാവശ്യം നല്ല പ്രോസസറും റാമും ഒക്കെ ഉള്ള ഫോണ് ആണെങ്കില് പ്രശ്നമില്ല.അല്ലാതെ വളരെ ചെറിയ റാമും മെമ്മറിയും ഉള്ള ഫോണില് ഇതൊക്കെ പരമാവധി ചുരുക്കി ഉപയോഗിക്കുന്നത് നന്നാകും എപ്പോഴും ഡാറ്റ, ലൊക്കേഷന്, ജിപിഎസ് എന്നിവയെല്ലാം ഓണ് ചെയ്തിടാതിരിക്കുക ഇപ്പോള് 4ജി ഡാറ്റ സുലഭമായതോടെ എപ്പോഴും മൊബൈല് ഫോണ് ഡാറ്റ ഓണ് ആയി തന്നെ ഇരിക്കും.എന്നാല് ഇതു കൂടാതെ ലൊക്കേഷന്, ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവയും ഓണായിരിക്കും.ഇതെല്ലാം ഓണ് ആയിരുന്നാല് ഫോണ് ബാറ്റിറി ചൂടാകും എന്നുളളതിന് യാതൊരു സംശയവും ഇല്ല.അപ്ഡേറ്റുകള് നമ്മുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഒഎസും കൃത്യ സമയത്തു തന്നെ അപ്ഡേറ്റ് ചെയ്തു എന്നു ഉറപ്പു വരുത്തണം.ആവശ്യമില്ലാത്ത ആപ്പുകള് റണ് ചെയ്താല് സ്മാര്ട്ട്ഫോണ് ചൂടാകും എന്നുളളത് ഉറപ്പാണ്.ഇതിനുപുറമെ അനാവശ്യമായി കിടക്കുന്ന ആപ്പുകള് എല്ലാം തന്നെ ഒഴിവാക്കുകയും ചെയ്യണം
സ്മാര്ട്ട്ഫോണ് പെട്ടെന്ന് ചൂടാവുന്നുണ്ടോ? പരിഹാരമുണ്ട്.. ഈ കാര്യങ്ങള് ശ്രദ്ധിക്കൂ
https://bignewskerala.com/2018/10/30/smartphone-heating-problems-solutions/23652/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പോഴും ഡാറ്റ, ലൊക്കേഷന്, ജിപിഎസ് എന്നിവയെല്ലാം ഓണ് ചെയ്തിടാതിരിക്കുക കുറച്ചൊന്ന് ഉപയോഗിക്കുമ്പോഴേക്കും ഫോണ് ചൂടാവുന്നത് എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്.ഗെയിമുകള് കളിക്കുമ്പോഴും വീഡിയോ കാണുമ്പോഴും ഫോണ് ചൂടാകുന്നത് സ്വാഭാവികമാണ്.എന്നാല് ഈ അധിക ചൂട് ഫോണുകളെ പതിയെ നശിപ്പിക്കുന്നു.സ്മാര്ട്ട്ഫോണ് ചൂടാകുന്നത് അതിന്റെ പ്രോസസര് കൊണ്ടായിരിക്കാം ഉപയോഗിക്കുന്ന ആപ്പുകളായിരിക്കാം എന്നിങ്ങനെ പല കാരണങ്ങള് ആകാം.ഒരുപാട് ആപ്ലിക്കേഷനുകള് ഒരുമിച്ച് പ്രവര്ത്തിപ്പിക്കരുത്.പലപ്പോഴും ചിലര് ഫോണില് ഒരുപാട് ആപ്ലികേഷനുകള് നമ്മള് ഒരുമിച്ച് പ്രവര്ത്തിപ്പിക്കുന്നത് കാണാറുണ്ട്.ഇങ്ങനെ ഒരേ സമയം അനേകം ആപ്ലിക്കേഷനുകള് പ്രവര്ത്തിപ്പിക്കരുത്.ഇത് നിങ്ങളുടെ സ്മാര്ട്ട്ഫോണ് ചൂടാക്കിയേക്കാം.അത്യാവശ്യം നല്ല പ്രോസസറും റാമും ഒക്കെ ഉള്ള ഫോണ് ആണെങ്കില് പ്രശ്നമില്ല.അല്ലാതെ വളരെ ചെറിയ റാമും മെമ്മറിയും ഉള്ള ഫോണില് ഇതൊക്കെ പരമാവധി ചുരുക്കി ഉപയോഗിക്കുന്നത് നന്നാകും എപ്പോഴും ഡാറ്റ, ലൊക്കേഷന്, ജിപിഎസ് എന്നിവയെല്ലാം ഓണ് ചെയ്തിടാതിരിക്കുക ഇപ്പോള് 4ജി ഡാറ്റ സുലഭമായതോടെ എപ്പോഴും മൊബൈല് ഫോണ് ഡാറ്റ ഓണ് ആയി തന്നെ ഇരിക്കും.എന്നാല് ഇതു കൂടാതെ ലൊക്കേഷന്, ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവയും ഓണായിരിക്കും.ഇതെല്ലാം ഓണ് ആയിരുന്നാല് ഫോണ് ബാറ്റിറി ചൂടാകും എന്നുളളതിന് യാതൊരു സംശയവും ഇല്ല.അപ്ഡേറ്റുകള് നമ്മുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഒഎസും കൃത്യ സമയത്തു തന്നെ അപ്ഡേറ്റ് ചെയ്തു എന്നു ഉറപ്പു വരുത്തണം.ആവശ്യമില്ലാത്ത ആപ്പുകള് റണ് ചെയ്താല് സ്മാര്ട്ട്ഫോണ് ചൂടാകും എന്നുളളത് ഉറപ്പാണ്.ഇതിനുപുറമെ അനാവശ്യമായി കിടക്കുന്ന ആപ്പുകള് എല്ലാം തന്നെ ഒഴിവാക്കുകയും ചെയ്യണം ### Headline : സ്മാര്ട്ട്ഫോണ് പെട്ടെന്ന് ചൂടാവുന്നുണ്ടോ? പരിഹാരമുണ്ട്.. ഈ കാര്യങ്ങള് ശ്രദ്ധിക്കൂ
648
എറണാകുളം: ബിജെപി നേതാവിനെ മര്ദ്ദിച്ച സംഭവത്തില് ആര്എസ്എസ് പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു.തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപി പാര്ലമെന്ററി പാര്ട്ടി നേതാവ് വിജയകുമാറിനെ മര്ദ്ദിച്ച സംഭവത്തിലാണ് ആര്എസ്എസ് പ്രവര്ത്തകരായ വിപിന്, ഹരി എന്നിവര്ക്കെതിരെ പോലീസ് കേസ് എടുത്തത്.വിജയകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.'നേതൃത്വം തികഞ്ഞ തോല്വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില് രൂക്ഷമായ വാക് പോര് കഴിഞ്ഞ മാസം 15 നായിരുന്നു വടക്കേകോട്ടയിലെ വീടിന് സമീപത്ത് വെച്ചാണ് വിജയകുമാറിന് മര്ദ്ദനമേറ്റത്.തൃപ്പൂണിത്തറ തെക്കുംഭാഗത്ത് ഒരു രക്ഷാബബന്ധന് ചടങ്ങില് വിജയകുമാര് പങ്കെടുത്തതായിരുന്നു പ്രതികളെ പ്രകോപിച്ചത്.ബിജെപിയിലെ പ്രാദേശിക വിഭാഗീയതാണ് മര്ദ്ദനത്തിന് പിന്നിലെന്നാണ് സൂചന.വിജയകുമാറിന് മര്ദ്ദനമേറ്റത് നഗരാസഭാ കൗണ്സില് യോഗത്തില് ബഹളത്തിന് ഇടയാക്കിയിരുന്നു.വിജയകുമാറിനെ മര്ദ്ദിച്ചവര്ക്കെതിരെ നടപടി വേണമെന്ന് സഭയില് ആവശ്യമുയര്ന്നു.എന്നാല് ബിജെപിക്ക് 12 അംഗളുള്ള നഗരസഭ കൗണ്സിലില് ഏഴ് പേര് ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി.വിജയകുമാറിനെതിരെ പാര്ട്ടിയുടെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.'രാമക്ഷേത്രം നിര്മ്മിക്കണമെന്ന് തരൂര് പറഞ്ഞോ?' ആ വാക്കുകളില് തനിക്ക് മനസ്സിലായത് ഇതാണ്: ബല്റാം കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ പാര്ട്ടി ഓഫീസ് ചേര്ന്ന ജില്ല കോര് കമ്മിറ്റിയുടേയും മണ്ഡലം കോര് കമ്മിറ്റിയുടേയും സംയുക്ത യോഗത്തില് ഏഴ് കൗണ്സിലര്മാരും വിജയകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.പാര്ട്ടി വിരുദ്ധ പ്രവര്ത്തനം നടത്തിയെന്നാണ് വിജയകുമാറിനെതിരെ ഇവര് ഉന്നയിക്കുന്ന ആരോപണം
തൃപ്പൂണിത്തുറയില് ബിജെപി നേതാവിന് മര്ദ്ദനം; ആര്എസ്എസ് പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു
https://malayalam.oneindia.com/news/kerala/rss-bjp-conflict-in-tripunithura-233065.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : എറണാകുളം: ബിജെപി നേതാവിനെ മര്ദ്ദിച്ച സംഭവത്തില് ആര്എസ്എസ് പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു.തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപി പാര്ലമെന്ററി പാര്ട്ടി നേതാവ് വിജയകുമാറിനെ മര്ദ്ദിച്ച സംഭവത്തിലാണ് ആര്എസ്എസ് പ്രവര്ത്തകരായ വിപിന്, ഹരി എന്നിവര്ക്കെതിരെ പോലീസ് കേസ് എടുത്തത്.വിജയകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.'നേതൃത്വം തികഞ്ഞ തോല്വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില് രൂക്ഷമായ വാക് പോര് കഴിഞ്ഞ മാസം 15 നായിരുന്നു വടക്കേകോട്ടയിലെ വീടിന് സമീപത്ത് വെച്ചാണ് വിജയകുമാറിന് മര്ദ്ദനമേറ്റത്.തൃപ്പൂണിത്തറ തെക്കുംഭാഗത്ത് ഒരു രക്ഷാബബന്ധന് ചടങ്ങില് വിജയകുമാര് പങ്കെടുത്തതായിരുന്നു പ്രതികളെ പ്രകോപിച്ചത്.ബിജെപിയിലെ പ്രാദേശിക വിഭാഗീയതാണ് മര്ദ്ദനത്തിന് പിന്നിലെന്നാണ് സൂചന.വിജയകുമാറിന് മര്ദ്ദനമേറ്റത് നഗരാസഭാ കൗണ്സില് യോഗത്തില് ബഹളത്തിന് ഇടയാക്കിയിരുന്നു.വിജയകുമാറിനെ മര്ദ്ദിച്ചവര്ക്കെതിരെ നടപടി വേണമെന്ന് സഭയില് ആവശ്യമുയര്ന്നു.എന്നാല് ബിജെപിക്ക് 12 അംഗളുള്ള നഗരസഭ കൗണ്സിലില് ഏഴ് പേര് ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി.വിജയകുമാറിനെതിരെ പാര്ട്ടിയുടെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.'രാമക്ഷേത്രം നിര്മ്മിക്കണമെന്ന് തരൂര് പറഞ്ഞോ?' ആ വാക്കുകളില് തനിക്ക് മനസ്സിലായത് ഇതാണ്: ബല്റാം കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ പാര്ട്ടി ഓഫീസ് ചേര്ന്ന ജില്ല കോര് കമ്മിറ്റിയുടേയും മണ്ഡലം കോര് കമ്മിറ്റിയുടേയും സംയുക്ത യോഗത്തില് ഏഴ് കൗണ്സിലര്മാരും വിജയകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.പാര്ട്ടി വിരുദ്ധ പ്രവര്ത്തനം നടത്തിയെന്നാണ് വിജയകുമാറിനെതിരെ ഇവര് ഉന്നയിക്കുന്ന ആരോപണം ### Headline : തൃപ്പൂണിത്തുറയില് ബിജെപി നേതാവിന് മര്ദ്ദനം; ആര്എസ്എസ് പ്രവര്ത്തകര്ക്കെതിരെ കേസെടുത്തു
649
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനിയറിംങ് (പി.ജി.ഡി.എ.ഇ) കോഴ്സുകൾക്ക് ബിരുദമാണ് യോഗ്യത.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ(പി.ജി.ഡി.ഇ.ഡി), എം.ടെക്/ബി.ടെക്/എം.എസ്സ്സി വിജയിച്ചിരിക്കണം.പ്ലസ്ടു കഴിഞ്ഞവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(ഡി.സി.എ) കോഴ്സിന് അപേക്ഷിക്കാം, ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ(ഡി.ഡി.റ്റി.ഒ.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്(സി.സി.എൽ.ഐ.എസ്) കോഴ്സുകൾക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത.ബിരുദധാരികൾക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ൻ മാനേജ്മെന്റിന്(ഡി.എൽ.എസ്സ്.എം) അപേക്ഷിക്കാം.ഡിസംബർ 30നകം അപേക്ഷ നൽകണം.ഈ കോഴ്സുകളിൽ പഠിക്കുന്ന എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്.അപേക്ഷാഫോമും വിശദവിവരവും...ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം സ്ഥാപനമേധാവിക്ക് നൽകണം
ഐ.എച്ച്.ആർ.ഡി കോഴ്സുകളിൽ അപേക്ഷിക്കാം
https://www.malayalamexpress.in/archives/975765/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനിയറിംങ് (പി.ജി.ഡി.എ.ഇ) കോഴ്സുകൾക്ക് ബിരുദമാണ് യോഗ്യത.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ(പി.ജി.ഡി.ഇ.ഡി), എം.ടെക്/ബി.ടെക്/എം.എസ്സ്സി വിജയിച്ചിരിക്കണം.പ്ലസ്ടു കഴിഞ്ഞവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(ഡി.സി.എ) കോഴ്സിന് അപേക്ഷിക്കാം, ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ(ഡി.ഡി.റ്റി.ഒ.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്(സി.സി.എൽ.ഐ.എസ്) കോഴ്സുകൾക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത.ബിരുദധാരികൾക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ൻ മാനേജ്മെന്റിന്(ഡി.എൽ.എസ്സ്.എം) അപേക്ഷിക്കാം.ഡിസംബർ 30നകം അപേക്ഷ നൽകണം.ഈ കോഴ്സുകളിൽ പഠിക്കുന്ന എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്.അപേക്ഷാഫോമും വിശദവിവരവും...ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം സ്ഥാപനമേധാവിക്ക് നൽകണം ### Headline : ഐ.എച്ച്.ആർ.ഡി കോഴ്സുകളിൽ അപേക്ഷിക്കാം
650
ിന്ദ് കര്ജോള്, അശ്വന്ത് നാരായണ്, ലക്ഷ്മണ് സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്.ബാംഗ്ലൂര്: കര്ണാടക നിയമ സഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ടതിന് രാജിവെക്കേണ്ടി വന്ന നേതാവിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി.നിയമ സഭാ സമ്മേളനം നടക്കുന്നതിനിടെ അശ്ലീല വീഡിയോ കണ്ടതിന് രാജിവെച്ച ലക്ഷ്മണ് സാവദിയെയാണ് ബിജെപി ഉപമുഖ്യമന്ത്രിയാക്കിയത്.ലക്ഷ്മണ് സാവദി, സിസി പാട്ടീല്, കൃഷ്ണ പാലേമര് എന്നിവരാണ് 2012ല് നിയമസഭ സമ്മേളനം നടക്കുന്ന സമയത്ത് അശ്ലീല വീഡിയോ കണ്ടത്.സംഭവം വിവാദമായതോടെ മൂന്ന് പേരും രാജിവെച്ചിരുന്നു.വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ് അന്ന് വിശദീകരിച്ചത്.മംഗളൂരിലെ മദ്യപാന പാര്ട്ടികളെക്കുറിച്ച് നിയമസഭയില് ചര്ച്ച നടക്കുമ്പോഴാണ് എംഎല്എമാര് പോണ് വീഡിയോ കണ്ടത്.അതെസമയം തെരഞ്ഞെടുപ്പില് തോറ്റിട്ടും ലക്ഷ്മണ് സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കിയതിനെതിരെ ബിജെപി എംഎല്എ എംപി രേണുകാചാര്യ രംഗത്തെത്തി.അടിയന്തിരമായി മന്ത്രിസഭയില് ഉള്പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് രേണുകാചാര്യ പറഞ്ഞു.കര്ണാടകയിലെ കോണ്ഗ്രസ്-ജെഡിഎസ് സഖ്യസര്ക്കാറിനെ താഴെയിറക്കുന്നതില് ചരടുവലിച്ച പ്രധാനികളിലൊരാളാണ് ലക്ഷ്മണ് സാവദി എന്നതിനാല്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് തോറ്റെങ്കിലും ലക്ഷ്മണ് സാവദിയെ മന്ത്രി സഭയില് ഉള്പ്പെടുത്തുകയായിരുന്നു.ഏറെ ദിവസത്തെ ചര്ച്ചകള്ക്കൊടുവില് കഴിഞ്ഞ ദിവസമാണ് കര്ണാടക മന്ത്രിസഭ വികസിപ്പിച്ചത്.മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് യെദ്യൂരപ്പ സംസ്ഥാന ഗ്രൂപ്പ് തര്ക്കങ്ങള് ഒരുവിധം പരിഹരിച്ചത്.ഗോവിന്ദ് കര്ജോള്, അശ്വന്ത് നാരായണ്, ലക്ഷ്മണ് സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്
നിയമ സഭയിലിരുന്ന് പോണ് വീഡിയോ കണ്ടതിന് രാജിവെച്ച നേതാവിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി
https://bignewskerala.com/2019/08/27/lekshman-savedhi/44996/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ിന്ദ് കര്ജോള്, അശ്വന്ത് നാരായണ്, ലക്ഷ്മണ് സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്.ബാംഗ്ലൂര്: കര്ണാടക നിയമ സഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ടതിന് രാജിവെക്കേണ്ടി വന്ന നേതാവിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി.നിയമ സഭാ സമ്മേളനം നടക്കുന്നതിനിടെ അശ്ലീല വീഡിയോ കണ്ടതിന് രാജിവെച്ച ലക്ഷ്മണ് സാവദിയെയാണ് ബിജെപി ഉപമുഖ്യമന്ത്രിയാക്കിയത്.ലക്ഷ്മണ് സാവദി, സിസി പാട്ടീല്, കൃഷ്ണ പാലേമര് എന്നിവരാണ് 2012ല് നിയമസഭ സമ്മേളനം നടക്കുന്ന സമയത്ത് അശ്ലീല വീഡിയോ കണ്ടത്.സംഭവം വിവാദമായതോടെ മൂന്ന് പേരും രാജിവെച്ചിരുന്നു.വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാര്ട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ് അന്ന് വിശദീകരിച്ചത്.മംഗളൂരിലെ മദ്യപാന പാര്ട്ടികളെക്കുറിച്ച് നിയമസഭയില് ചര്ച്ച നടക്കുമ്പോഴാണ് എംഎല്എമാര് പോണ് വീഡിയോ കണ്ടത്.അതെസമയം തെരഞ്ഞെടുപ്പില് തോറ്റിട്ടും ലക്ഷ്മണ് സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കിയതിനെതിരെ ബിജെപി എംഎല്എ എംപി രേണുകാചാര്യ രംഗത്തെത്തി.അടിയന്തിരമായി മന്ത്രിസഭയില് ഉള്പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് രേണുകാചാര്യ പറഞ്ഞു.കര്ണാടകയിലെ കോണ്ഗ്രസ്-ജെഡിഎസ് സഖ്യസര്ക്കാറിനെ താഴെയിറക്കുന്നതില് ചരടുവലിച്ച പ്രധാനികളിലൊരാളാണ് ലക്ഷ്മണ് സാവദി എന്നതിനാല്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് തോറ്റെങ്കിലും ലക്ഷ്മണ് സാവദിയെ മന്ത്രി സഭയില് ഉള്പ്പെടുത്തുകയായിരുന്നു.ഏറെ ദിവസത്തെ ചര്ച്ചകള്ക്കൊടുവില് കഴിഞ്ഞ ദിവസമാണ് കര്ണാടക മന്ത്രിസഭ വികസിപ്പിച്ചത്.മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് യെദ്യൂരപ്പ സംസ്ഥാന ഗ്രൂപ്പ് തര്ക്കങ്ങള് ഒരുവിധം പരിഹരിച്ചത്.ഗോവിന്ദ് കര്ജോള്, അശ്വന്ത് നാരായണ്, ലക്ഷ്മണ് സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത് ### Headline : നിയമ സഭയിലിരുന്ന് പോണ് വീഡിയോ കണ്ടതിന് രാജിവെച്ച നേതാവിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി
651
മശ്ശേരി കുസാറ്റ് 'അനന്യ' കോളേജ് ഹോസ്റ്റലിലെ താത്കാലിക മേട്രൻ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ കാവിൽദേശത്ത് താറോൽമിത്തൽ വീട്ടിൽ ആര്യ ബാലൻ (26) ആണ് അറസ്റ്റിലായത്.ആര്യ അഭിഭാഷകനൊടൊപ്പം എത്തി ആലുവ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.മാവേലിക്കര സ്വദേശി റിങ്കു(26)വിനെയാണ് ആര്യ മർദിച്ചത്.അകാരണമായി മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തത്.ഒക്ടോബർ ഒന്നിനായിരുന്നു സംഭവം.രാഷ്ട്രീയസ്വാധീനം ഉണ്ടായതോടെ, പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.മർദനരംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തതോടെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.മൂന്നുദിവസം സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ് യുവതി പോലീസിനെ കബളിപ്പിച്ചു.പിന്നീട് വ്യാഴാഴ്ച ഹാജരാകാമെന്ന് യുവതി അറിയിച്ചു.എന്നാൽ, അവസാന നിമിഷം ഹാജരാകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് പ്രതിയുടെ അഭിഭാഷകൻ പോലീസിനോട് ആവശ്യപ്പെട്ടു.ഇതിനെ തുടർന്ന് പോലീസ് ഹോസ്റ്റലിലെത്തി യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു.തുടർന്നാണ് വ്യാഴാഴ്ച 2.45-ന് പ്രതി അഭിഭാഷകനൊപ്പം ആലുവയിലെത്തി കീഴടങ്ങിയത്.ഇതിനിടെ, വിഷയം സംസാരിച്ചു തീർക്കാൻ അവസരം നൽകിയെങ്കിലും പ്രതിയായ യുവതി അഭിഭാഷകനുമായെത്തി സെക്യൂരിറ്റി ജീവനക്കാരനെ വീണ്ടും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.വിവാഹത്തിന് സർക്കാർ ധനസഹായം നൽകണമെങ്കിൽ വരന്റെ വീട്ടില് ശൗചാലയം ഉണ്ടായിരിക്കണം
സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച യുവതി അറസ്റ്റിൽ
https://www.malayalamexpress.in/archives/866852/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മശ്ശേരി കുസാറ്റ് 'അനന്യ' കോളേജ് ഹോസ്റ്റലിലെ താത്കാലിക മേട്രൻ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ കാവിൽദേശത്ത് താറോൽമിത്തൽ വീട്ടിൽ ആര്യ ബാലൻ (26) ആണ് അറസ്റ്റിലായത്.ആര്യ അഭിഭാഷകനൊടൊപ്പം എത്തി ആലുവ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.മാവേലിക്കര സ്വദേശി റിങ്കു(26)വിനെയാണ് ആര്യ മർദിച്ചത്.അകാരണമായി മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തത്.ഒക്ടോബർ ഒന്നിനായിരുന്നു സംഭവം.രാഷ്ട്രീയസ്വാധീനം ഉണ്ടായതോടെ, പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.മർദനരംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തതോടെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.മൂന്നുദിവസം സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ് യുവതി പോലീസിനെ കബളിപ്പിച്ചു.പിന്നീട് വ്യാഴാഴ്ച ഹാജരാകാമെന്ന് യുവതി അറിയിച്ചു.എന്നാൽ, അവസാന നിമിഷം ഹാജരാകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് പ്രതിയുടെ അഭിഭാഷകൻ പോലീസിനോട് ആവശ്യപ്പെട്ടു.ഇതിനെ തുടർന്ന് പോലീസ് ഹോസ്റ്റലിലെത്തി യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു.തുടർന്നാണ് വ്യാഴാഴ്ച 2.45-ന് പ്രതി അഭിഭാഷകനൊപ്പം ആലുവയിലെത്തി കീഴടങ്ങിയത്.ഇതിനിടെ, വിഷയം സംസാരിച്ചു തീർക്കാൻ അവസരം നൽകിയെങ്കിലും പ്രതിയായ യുവതി അഭിഭാഷകനുമായെത്തി സെക്യൂരിറ്റി ജീവനക്കാരനെ വീണ്ടും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.വിവാഹത്തിന് സർക്കാർ ധനസഹായം നൽകണമെങ്കിൽ വരന്റെ വീട്ടില് ശൗചാലയം ഉണ്ടായിരിക്കണം ### Headline : സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച യുവതി അറസ്റ്റിൽ
652
ലഖ്നൗ: ഉത്തര്പ്രദേശില് കോണ്ഗ്രസിന്റെ പ്രവര്ത്തനം ശക്തിപ്പെടുത്തുന്നതിനായി പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പുതിയ വീട് സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെ ഉപദേശക കൗണ്സില് വിപുലീകരിക്കാനും പ്രിയങ്ക തീരുമാനിച്ചിരുന്നു.എന്നാല് പ്രിയങ്കയുടെ ഉപദേശ കൗണ്സില് അംഗമായുള്ള നിയമനം നിരസിച്ചിരിക്കുകയാണ് മുതിര്ന്ന നേതാവ് രാജേഷ് മിശ്ര.പ്രിയങ്കയെ ഉപദേശിക്കാനുള്ള സാഹചര്യത്തിലല്ല താനുള്ളതെന്ന് മിശ്ര വ്യക്തമാക്കി.മിശ്രയുടെ പ്രതികരണം കോണ്ഗ്രസിനുള്ളില് പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്നതാണ്.വിഭാഗീയത ശക്തമാണെന്ന് നേരത്തെ തന്നെ റിപ്പോര്ട്ടുണ്ടായിരുന്നു.പാര്ട്ടിയുടെ പ്രവര്ത്തനത്തിലുള്ള അതൃപ്തി കൊണ്ടാണ് മിശ്ര ഉപദേശക പദവി നിരസിച്ചതെന്നാണ് സൂചന.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില് പാര്ട്ടിക്കുള്ളില് പുനപ്പരിശോധന അത്യാവശ്യമാണെന്ന് മിശ്ര തുറന്ന് പറഞ്ഞിരിക്കുകയാണ്.നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജ് ബബ്ബാറിനെ മാറ്റുകയും പകരം അജയ് കുമാര് ലല്ലുവിനെ നിയമിച്ചിരുന്നു.ഉപതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തിലായിരുന്നു ഈ മാറ്റം.ഇതിന് പിന്നാലെ സംസ്ഥാന സമിതി ഒന്നാകെ മാറ്റിയിരുന്നു.പുതിയ നാല് ഉപാധ്യക്ഷന്മാര്, 12 ജനറല് സെക്രട്ടറിമാര്, നാല് സെക്രട്ടറിമാര് എന്നിവരെയും നിയമിച്ചിരുന്നു.എന്നാല് പ്രിയങ്ക വന്നിട്ടും വിഭാഗീയത മാറിയിട്ടില്ലെന്നാണ് സൂചന.കോണ്ഗ്രസ് പ്രിയങ്കയ്ക്കായി 18 അംഗ ഉപദേശക കൗണ്സിലിനെയാണ് നിയമിച്ചത്.മിശ്ര അതിലെ അംഗമായിരുന്നു.അതേസമയം താന് പദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്കയെ അറിയിച്ചതായും മിശ്ര വ്യക്തമാക്കി.ഞാന് അവരെ ഉപദേശിക്കാന് ആളല്ല.പാര്ട്ടിയുടെ പുതിയ സംസ്ഥാന എക്സിക്യൂട്ടീവിനെ കുറിച്ച് തനിക്ക് പരാതിയുണ്ടോ എന്ന് പാര്ട്ടിയില് ഉന്നയിക്കും.രാഹുല് ഗാന്ധിയോ പ്രിയങ്കയോ ആവശ്യപ്പെട്ടാല് തന്റെ അഭിപ്രായം പറയുമെന്നും മിശ്ര പറഞ്ഞു.അതേസമയം മാറിയ സാഹചര്യത്തില് ഗ്രൗണ്ട് ലെവല് പ്രവര്ത്തകരെയും സത്യസന്ധരെയും മുന്നോട്ട് കൊണ്ടുവരാന് കോണ്ഗ്രസ് തയ്യാറാവണമെന്നും രാജേഷ് മിശ്ര പറഞ്ഞു
പ്രിയങ്കയുടെ ഉപദേഷ്ട പദവി വേണ്ടെന്ന് നേതാവ്... പകരം അത് ചെയ്യണം, തുറന്നുപറച്ചില് ഇങ്ങനെ
https://malayalam.oneindia.com/news/india/congress-leader-declines-to-take-priyankas-advisory-role-234972.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നൗ: ഉത്തര്പ്രദേശില് കോണ്ഗ്രസിന്റെ പ്രവര്ത്തനം ശക്തിപ്പെടുത്തുന്നതിനായി പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പുതിയ വീട് സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെ ഉപദേശക കൗണ്സില് വിപുലീകരിക്കാനും പ്രിയങ്ക തീരുമാനിച്ചിരുന്നു.എന്നാല് പ്രിയങ്കയുടെ ഉപദേശ കൗണ്സില് അംഗമായുള്ള നിയമനം നിരസിച്ചിരിക്കുകയാണ് മുതിര്ന്ന നേതാവ് രാജേഷ് മിശ്ര.പ്രിയങ്കയെ ഉപദേശിക്കാനുള്ള സാഹചര്യത്തിലല്ല താനുള്ളതെന്ന് മിശ്ര വ്യക്തമാക്കി.മിശ്രയുടെ പ്രതികരണം കോണ്ഗ്രസിനുള്ളില് പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്നതാണ്.വിഭാഗീയത ശക്തമാണെന്ന് നേരത്തെ തന്നെ റിപ്പോര്ട്ടുണ്ടായിരുന്നു.പാര്ട്ടിയുടെ പ്രവര്ത്തനത്തിലുള്ള അതൃപ്തി കൊണ്ടാണ് മിശ്ര ഉപദേശക പദവി നിരസിച്ചതെന്നാണ് സൂചന.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില് പാര്ട്ടിക്കുള്ളില് പുനപ്പരിശോധന അത്യാവശ്യമാണെന്ന് മിശ്ര തുറന്ന് പറഞ്ഞിരിക്കുകയാണ്.നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജ് ബബ്ബാറിനെ മാറ്റുകയും പകരം അജയ് കുമാര് ലല്ലുവിനെ നിയമിച്ചിരുന്നു.ഉപതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തിലായിരുന്നു ഈ മാറ്റം.ഇതിന് പിന്നാലെ സംസ്ഥാന സമിതി ഒന്നാകെ മാറ്റിയിരുന്നു.പുതിയ നാല് ഉപാധ്യക്ഷന്മാര്, 12 ജനറല് സെക്രട്ടറിമാര്, നാല് സെക്രട്ടറിമാര് എന്നിവരെയും നിയമിച്ചിരുന്നു.എന്നാല് പ്രിയങ്ക വന്നിട്ടും വിഭാഗീയത മാറിയിട്ടില്ലെന്നാണ് സൂചന.കോണ്ഗ്രസ് പ്രിയങ്കയ്ക്കായി 18 അംഗ ഉപദേശക കൗണ്സിലിനെയാണ് നിയമിച്ചത്.മിശ്ര അതിലെ അംഗമായിരുന്നു.അതേസമയം താന് പദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്കയെ അറിയിച്ചതായും മിശ്ര വ്യക്തമാക്കി.ഞാന് അവരെ ഉപദേശിക്കാന് ആളല്ല.പാര്ട്ടിയുടെ പുതിയ സംസ്ഥാന എക്സിക്യൂട്ടീവിനെ കുറിച്ച് തനിക്ക് പരാതിയുണ്ടോ എന്ന് പാര്ട്ടിയില് ഉന്നയിക്കും.രാഹുല് ഗാന്ധിയോ പ്രിയങ്കയോ ആവശ്യപ്പെട്ടാല് തന്റെ അഭിപ്രായം പറയുമെന്നും മിശ്ര പറഞ്ഞു.അതേസമയം മാറിയ സാഹചര്യത്തില് ഗ്രൗണ്ട് ലെവല് പ്രവര്ത്തകരെയും സത്യസന്ധരെയും മുന്നോട്ട് കൊണ്ടുവരാന് കോണ്ഗ്രസ് തയ്യാറാവണമെന്നും രാജേഷ് മിശ്ര പറഞ്ഞു ### Headline : പ്രിയങ്കയുടെ ഉപദേഷ്ട പദവി വേണ്ടെന്ന് നേതാവ്... പകരം അത് ചെയ്യണം, തുറന്നുപറച്ചില് ഇങ്ങനെ
653
പാലക്കാട്: ഇത് കേരള ചരിത്ത്രത്തില് തന്നെ ആദ്യമായിരിക്കും, അത്രയേറെ നാണം കെട്ട സംഭവവും.വര്ഗ്ഗീയ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് ആഹ്വാനം ചെയ്ത വല്ലപ്പുഴയിലെ സര്ക്കാര് ഹൈസ്കൂളിലെ വിദ്യാര്ത്ഥികള് കഌസ് ബഹിഷ്കരിച്ചു.സ്വന്തം സ്കൂളിലെ ടീച്ചര് നടത്തിയ വര്ഗ്ഗീയ പ്രസംഗം നടത്തിയതില് പ്രതിഷേധിച്ച് ഭൂരിഭാഗം കു്ട്ടികളും സ്കൂള് ബഹിഷ്കരിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു അധ്യാപിക തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രഖ്യാപിച്ച് വിദ്യാര്ത്ഥികള് ക്ലാസ് ബഹിഷ്കരിക്കുന്നത്.കുട്ടികള് വരാതിരുന്നതോടെ സ്കൂള് അധികൃതര് അവധി പ്രഖ്യാപിച്ചു.നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്ന കെപി ശശികലയ്ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര് രംഗത്ത് വന്നിരുന്നു.ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്ക്കാര് ഹൈസ്കൂളില് നിന്നും അവരെ പുറത്താക്കണമെന്നായിരുന്നു ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടത്.മതവിദ്വേഷം വളര്ത്തിയ പ്രസംഗിച്ചതിന്റെ പേരില് കെപി ശശികലയുടെ പേരില് കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.അതുകൊണ്ട് തന്നെ വല്ലപ്പുഴയ്ക്കും സര്ക്കാര് സ്കൂളിനും അപമാനകരമായി തുടരുന്ന ശശികലയെ പുറത്താക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.വിഷയം പരിഹരിക്കുന്നതിനു വേണ്ടി ഈ മാസം സര്വകക്ഷി യോഗം വിളിക്കുമെന്നാണ് സ്കൂള് അധികൃതര് പറയുന്നത്.വല്ലപ്പുഴയെ പാകിസ്ഥആനോട് ഉപമിച്ച് ശശികല നടത്തിയ പ്രസംഗമാണ് പുതിയ വിവാദങ്ങള്ക്ക് കാണണം.മുസ്ലീം സമുദായം കൂടുതലുള്ള വല്ലപ്പുഴയിലെ താന് പഠിപ്പിക്കുന്ന സ്കൂള് പാകിസ്ഥാനായി പ്രഖ്യാപിക്കണമെന്നായിരുന്നു ശശികലയുടെ പ്രസ്താവന.മതവിദ്വേഷം വളര്ത്തി സമാധാന അന്തരീക്ഷം തര്ക്കുന്ന രീതിയില് പ്രസംഗിച്ചതിന്റെ പേരില് കാസര്കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ.സി ഷുക്കൂര് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്
ശശികല ടീച്ചര് ഇനി ഞങ്ങളെ പഠിപ്പിക്കേണ്ട; വല്ലപ്പുഴ സ്കൂളിലെ വിദ്യാര്ത്ഥികള് ക്ലാസ് ബഹിഷ്കരിച്ചു
https://malayalam.oneindia.com/news/kerala/students-of-vallapuzha-high-school-boycott-classes-bacause-of-sasikala-158960.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: ഇത് കേരള ചരിത്ത്രത്തില് തന്നെ ആദ്യമായിരിക്കും, അത്രയേറെ നാണം കെട്ട സംഭവവും.വര്ഗ്ഗീയ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് ആഹ്വാനം ചെയ്ത വല്ലപ്പുഴയിലെ സര്ക്കാര് ഹൈസ്കൂളിലെ വിദ്യാര്ത്ഥികള് കഌസ് ബഹിഷ്കരിച്ചു.സ്വന്തം സ്കൂളിലെ ടീച്ചര് നടത്തിയ വര്ഗ്ഗീയ പ്രസംഗം നടത്തിയതില് പ്രതിഷേധിച്ച് ഭൂരിഭാഗം കു്ട്ടികളും സ്കൂള് ബഹിഷ്കരിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു അധ്യാപിക തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രഖ്യാപിച്ച് വിദ്യാര്ത്ഥികള് ക്ലാസ് ബഹിഷ്കരിക്കുന്നത്.കുട്ടികള് വരാതിരുന്നതോടെ സ്കൂള് അധികൃതര് അവധി പ്രഖ്യാപിച്ചു.നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്ന കെപി ശശികലയ്ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര് രംഗത്ത് വന്നിരുന്നു.ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്ക്കാര് ഹൈസ്കൂളില് നിന്നും അവരെ പുറത്താക്കണമെന്നായിരുന്നു ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടത്.മതവിദ്വേഷം വളര്ത്തിയ പ്രസംഗിച്ചതിന്റെ പേരില് കെപി ശശികലയുടെ പേരില് കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.അതുകൊണ്ട് തന്നെ വല്ലപ്പുഴയ്ക്കും സര്ക്കാര് സ്കൂളിനും അപമാനകരമായി തുടരുന്ന ശശികലയെ പുറത്താക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.വിഷയം പരിഹരിക്കുന്നതിനു വേണ്ടി ഈ മാസം സര്വകക്ഷി യോഗം വിളിക്കുമെന്നാണ് സ്കൂള് അധികൃതര് പറയുന്നത്.വല്ലപ്പുഴയെ പാകിസ്ഥആനോട് ഉപമിച്ച് ശശികല നടത്തിയ പ്രസംഗമാണ് പുതിയ വിവാദങ്ങള്ക്ക് കാണണം.മുസ്ലീം സമുദായം കൂടുതലുള്ള വല്ലപ്പുഴയിലെ താന് പഠിപ്പിക്കുന്ന സ്കൂള് പാകിസ്ഥാനായി പ്രഖ്യാപിക്കണമെന്നായിരുന്നു ശശികലയുടെ പ്രസ്താവന.മതവിദ്വേഷം വളര്ത്തി സമാധാന അന്തരീക്ഷം തര്ക്കുന്ന രീതിയില് പ്രസംഗിച്ചതിന്റെ പേരില് കാസര്കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ.സി ഷുക്കൂര് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട് ### Headline : ശശികല ടീച്ചര് ഇനി ഞങ്ങളെ പഠിപ്പിക്കേണ്ട; വല്ലപ്പുഴ സ്കൂളിലെ വിദ്യാര്ത്ഥികള് ക്ലാസ് ബഹിഷ്കരിച്ചു
654
പാലക്കാട്: പികെ ശശി എംഎല്എക്കെതിരെ പീഡന പരാതി നല്കിയ വനിതാ നേതാവിനെ തള്ളി ഡിവൈഎഫ്ഐ.പെണ്കുട്ടിയുടെ പരാതി തെറ്റിദ്ധാരണമുലമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അഭിപ്രയാപ്പെടുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല.പെണ്കുട്ടി ഇതുവരെ ഒരു പരാതിയും ഡിവൈഎഫ്ഐയോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.ആ ചിത്രം വ്യാജമാണോയന്ന് സമ്പത്തിന് പോലും ഉറപ്പില്ല;അദ്ദഹം വിശദീകരണം നല്കേണ്ടതുണ്ട്: ഫിറോസ് ഇത്തരം കാര്യങ്ങള് ഫേസ്ബുക്കിലൂടെയും മറ്റും പറയുന്നത് സംഘടനാപരമായി ഉചിതമല്ല.ഏതെങ്കിലും ഒരു അംഗത്തിന് ഇത്തരത്തിലുള്ള ഒരു കമ്മിറ്റിയെക്കുറിച്ചുള്ള നേതാക്കളെക്കുറിച്ചോ പരാതിയുണ്ടെങ്കില് അത് അവരുടെ ഘടകത്തിലാണ് ഉന്നയിക്കേണ്ടത്.വിഷയം ആ ഘടകത്തില് ചര്ച്ച ചെയ്യുന്നതാണ് സംഘടനാ രീതി.പാര്ലമെന്റ് സമ്മേളനത്തിന് തുടക്കമായി: അംഗസഖ്യയില് പ്രതിപക്ഷം ആശങ്കപ്പെടേണ്ടെന്ന് മോദി ഫേസ്ബുക്ക് ശരിയാണ് എങ്കില് അത് തെറ്റിദ്ധാരണമൂലം ചെയ്തതായിരിക്കുമെന്നും ആ തെറ്റിദ്ധാരണ തിരുത്തുമെന്നാണ് ഞങ്ങള് പ്രതീക്ഷിക്കുന്നത്.പാലക്കാട് ചിലരെ തരംതാഴ്ത്തിയത് മറ്റുചില കാര്യങ്ങള് കൊണ്ടാണ്.തന്റെ കൂടെ നിന്ന ഒരാളെ സെക്രട്ടറിയേറ്റില് നിന്ന് ഒഴിവാക്കിയെന്നാണ് പറയുന്നത്.തന്റെ കൂടെ നില്ക്കുകയെന്നത് സംഘടനയില്.അത് ശരിയല്ല.അത് പ്രോല്സാഹിപ്പിക്കാന് കഴിയുന്ന ഒന്നല്ലെന്നും എഎ റഹീം കൂട്ടിച്ചേര്ത്തു.പികെ ശശിക്കെതിരെ പരാതി നല്കിയ വനിതാ നേതാവ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയില് നിന്ന് ഇന്നലെ രാജിവെച്ചിരുന്നു.വിഷയത്തിൽ തനിക്ക് പിന്തുണയുമായി ഒപ്പം നിന്നവരെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ രാജി.പരാതിക്കാരിയായ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തത് യുവതിയെ പ്രകോപിപ്പിച്ചെന്നാണ് സൂചന
പികെ ശശിക്കെതിരായ പരാതി: പരാതിക്കാരിയായ നേതാവിനെ തള്ളി ഡിവൈഎഫ്, ഫേസ്ബുക്ക് പോസ്റ്റ് ഉചിതമല്ല
https://malayalam.oneindia.com/news/kerala/aa-rahim-against-woman-leader-on-palakkad-issue-227802.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: പികെ ശശി എംഎല്എക്കെതിരെ പീഡന പരാതി നല്കിയ വനിതാ നേതാവിനെ തള്ളി ഡിവൈഎഫ്ഐ.പെണ്കുട്ടിയുടെ പരാതി തെറ്റിദ്ധാരണമുലമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അഭിപ്രയാപ്പെടുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല.പെണ്കുട്ടി ഇതുവരെ ഒരു പരാതിയും ഡിവൈഎഫ്ഐയോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.ആ ചിത്രം വ്യാജമാണോയന്ന് സമ്പത്തിന് പോലും ഉറപ്പില്ല;അദ്ദഹം വിശദീകരണം നല്കേണ്ടതുണ്ട്: ഫിറോസ് ഇത്തരം കാര്യങ്ങള് ഫേസ്ബുക്കിലൂടെയും മറ്റും പറയുന്നത് സംഘടനാപരമായി ഉചിതമല്ല.ഏതെങ്കിലും ഒരു അംഗത്തിന് ഇത്തരത്തിലുള്ള ഒരു കമ്മിറ്റിയെക്കുറിച്ചുള്ള നേതാക്കളെക്കുറിച്ചോ പരാതിയുണ്ടെങ്കില് അത് അവരുടെ ഘടകത്തിലാണ് ഉന്നയിക്കേണ്ടത്.വിഷയം ആ ഘടകത്തില് ചര്ച്ച ചെയ്യുന്നതാണ് സംഘടനാ രീതി.പാര്ലമെന്റ് സമ്മേളനത്തിന് തുടക്കമായി: അംഗസഖ്യയില് പ്രതിപക്ഷം ആശങ്കപ്പെടേണ്ടെന്ന് മോദി ഫേസ്ബുക്ക് ശരിയാണ് എങ്കില് അത് തെറ്റിദ്ധാരണമൂലം ചെയ്തതായിരിക്കുമെന്നും ആ തെറ്റിദ്ധാരണ തിരുത്തുമെന്നാണ് ഞങ്ങള് പ്രതീക്ഷിക്കുന്നത്.പാലക്കാട് ചിലരെ തരംതാഴ്ത്തിയത് മറ്റുചില കാര്യങ്ങള് കൊണ്ടാണ്.തന്റെ കൂടെ നിന്ന ഒരാളെ സെക്രട്ടറിയേറ്റില് നിന്ന് ഒഴിവാക്കിയെന്നാണ് പറയുന്നത്.തന്റെ കൂടെ നില്ക്കുകയെന്നത് സംഘടനയില്.അത് ശരിയല്ല.അത് പ്രോല്സാഹിപ്പിക്കാന് കഴിയുന്ന ഒന്നല്ലെന്നും എഎ റഹീം കൂട്ടിച്ചേര്ത്തു.പികെ ശശിക്കെതിരെ പരാതി നല്കിയ വനിതാ നേതാവ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയില് നിന്ന് ഇന്നലെ രാജിവെച്ചിരുന്നു.വിഷയത്തിൽ തനിക്ക് പിന്തുണയുമായി ഒപ്പം നിന്നവരെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ രാജി.പരാതിക്കാരിയായ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തത് യുവതിയെ പ്രകോപിപ്പിച്ചെന്നാണ് സൂചന ### Headline : പികെ ശശിക്കെതിരായ പരാതി: പരാതിക്കാരിയായ നേതാവിനെ തള്ളി ഡിവൈഎഫ്, ഫേസ്ബുക്ക് പോസ്റ്റ് ഉചിതമല്ല
655
ഡിസി കോമിക്സ് ടീം ബേര്ഡ്സ് ഓഫ് പ്രേയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന അമേരിക്കന് സൂപ്പര്ഹീറോ ചിത്രമാണിത്.ക്രിസ്റ്റീന ഹോഡ്സന്റെ തിരക്കഥയില് കാതി യാന് സംവിധാനം ചെയ്യുന്ന ചിത്രത്തില് മാര്ഗറ്റ് റോബി, മേരി എലിസബത്ത് വിന്സ്റ്റഡ്, ജര്ണി, റോസി, ക്രിസ് മെസീന, ബാസ്കോ, അലി വോംഗ്, ഇവാന് മക്ഗ്രെഗോര് എന്നിവരാണ് അഭിനയിക്കുന്നത്.മാര്ഗറ്റ് റോബി, സ്യൂ ക്രോള്, ബ്രയാന് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.ചിത്രത്തിലെ പുതിയ പോസ്റ്റര് പുറത്തുവിട്ടു.ഗോഡ് സിറ്റി ക്രൈം ലോര്ഡ് ബ്ലാക്ക് മാസ്കില് നിന്ന് കസാന്ദ്ര കയീനെ രക്ഷിക്കാന് ബ്ലാക്ക് കാനറി, ഹണ്ട്രസ്, റെനി മോണ്ടോയ എന്നിവരുമായി ചേര്ന്ന് ഹാര്ലി ക്വിന് നടത്തുന്ന രക്ഷാപ്രവര്ത്തനമാണ് ചിത്രം പറയുന്നത്.ഹാര്ലി ക്വിന് ആയി എത്തുന്നത് മാര്ഗറ്റ് റോബിയാണ്.ഡിസി എക്സ്റ്റെന്ഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) എട്ടാമത്തെ ചിത്രമാണിത്.2016 മെയ് മാസത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്, നവംബര് മാസത്തില് തിരക്കഥയെഴുതാന് ഹോഡ്സണെ നിയോഗിച്ചു, യാന് 2018 ഏപ്രിലില് സംവിധാനം ചെയ്യാന് ഒപ്പുവെച്ചു.2018 ഡിസംബറോടെ ഭൂരിഭാഗം അഭിനേതാക്കളെയും, അണിയറപ്രവര്ത്തകരെയും പ്രഖ്യാപിച്ചു.2020 ഫെബ്രുവരി 7ന് ചിത്രം പ്രദര്ശനത്തിന് എത്തും
ബേര്ഡ്സ് ഓഫ് പ്രേ';ചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്തിറങ്ങി
https://timeskerala.com/archives/156228
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡിസി കോമിക്സ് ടീം ബേര്ഡ്സ് ഓഫ് പ്രേയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന അമേരിക്കന് സൂപ്പര്ഹീറോ ചിത്രമാണിത്.ക്രിസ്റ്റീന ഹോഡ്സന്റെ തിരക്കഥയില് കാതി യാന് സംവിധാനം ചെയ്യുന്ന ചിത്രത്തില് മാര്ഗറ്റ് റോബി, മേരി എലിസബത്ത് വിന്സ്റ്റഡ്, ജര്ണി, റോസി, ക്രിസ് മെസീന, ബാസ്കോ, അലി വോംഗ്, ഇവാന് മക്ഗ്രെഗോര് എന്നിവരാണ് അഭിനയിക്കുന്നത്.മാര്ഗറ്റ് റോബി, സ്യൂ ക്രോള്, ബ്രയാന് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.ചിത്രത്തിലെ പുതിയ പോസ്റ്റര് പുറത്തുവിട്ടു.ഗോഡ് സിറ്റി ക്രൈം ലോര്ഡ് ബ്ലാക്ക് മാസ്കില് നിന്ന് കസാന്ദ്ര കയീനെ രക്ഷിക്കാന് ബ്ലാക്ക് കാനറി, ഹണ്ട്രസ്, റെനി മോണ്ടോയ എന്നിവരുമായി ചേര്ന്ന് ഹാര്ലി ക്വിന് നടത്തുന്ന രക്ഷാപ്രവര്ത്തനമാണ് ചിത്രം പറയുന്നത്.ഹാര്ലി ക്വിന് ആയി എത്തുന്നത് മാര്ഗറ്റ് റോബിയാണ്.ഡിസി എക്സ്റ്റെന്ഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) എട്ടാമത്തെ ചിത്രമാണിത്.2016 മെയ് മാസത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്, നവംബര് മാസത്തില് തിരക്കഥയെഴുതാന് ഹോഡ്സണെ നിയോഗിച്ചു, യാന് 2018 ഏപ്രിലില് സംവിധാനം ചെയ്യാന് ഒപ്പുവെച്ചു.2018 ഡിസംബറോടെ ഭൂരിഭാഗം അഭിനേതാക്കളെയും, അണിയറപ്രവര്ത്തകരെയും പ്രഖ്യാപിച്ചു.2020 ഫെബ്രുവരി 7ന് ചിത്രം പ്രദര്ശനത്തിന് എത്തും ### Headline : ബേര്ഡ്സ് ഓഫ് പ്രേ';ചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്തിറങ്ങി
656
ദില്ലി: അയോധ്യ ഭൂമിതര്ക്ക കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജികള് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ജംയത്തുൽ ഉലുമ ഇ ഹിന്ദ്, ആള് ഇന്ത്യ മുസ്സിം വ്യക്തി നിയമ ബോര്ഡ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര് സമര്പ്പിച്ച10 പുന: പരിശോധനാ ഹർജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്.പ്രതിഷേധം ശക്തമാക്കി വടക്ക് കിഴക്കന് സംസ്ഥാനങ്ങള്; അസമില് ബന്ദ് പ്രഖ്യാപിച്ച് ഉള്ഫ അയോധ്യ ഭൂമിതര്ക്ക കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്നാണ് അക്കാദമിക വിദഗ്ധര് ചൂണ്ടികാണിക്കുന്നത്.മുസ്ലിം വിഭാഗത്തിന് പള്ളി നിര്മ്മിക്കാന് അയോധ്യയില് അഞ്ച് എക്കര് ഭൂമി നല്കിയ വിധിക്കെതിരെ വിശ്വഹിന്ദു പരിഷത്തും പുനഃപരിശോധനാ ഹര്ജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയുടെ ചേംബറില് ഉച്ചയ്ക്ക് ഒരുമണിയോടെയാവും ഹര്ജി പരിഗണിക്കുക.ഓപ്പണ് കോടതിയില് വാദം കേള്ക്കണമെന്ന് ഹര്ജിക്കാര് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.ക്ഷേത്ര നിര്മാണത്തിനായി രൂപീകരിക്കുന്ന ട്രസ്റ്റില് അര്ഹമായ പ്രാതിനിധ്യം നല്കണമെന്ന് നിര്ദ്ദേശത്തില് വ്യക്ത തേടി നിര്മോഹി അഖാഡയും കോടതിയില് ഹര്ജി നല്കിയിട്ടുണ്ട്
അയോധ്യ വിധി: പുനഃപരിശോധനാ ഹര്ജികള് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
https://malayalam.oneindia.com/news/india/ayodhya-review-petitions-will-consider-today-238472.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: അയോധ്യ ഭൂമിതര്ക്ക കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജികള് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ജംയത്തുൽ ഉലുമ ഇ ഹിന്ദ്, ആള് ഇന്ത്യ മുസ്സിം വ്യക്തി നിയമ ബോര്ഡ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര് സമര്പ്പിച്ച10 പുന: പരിശോധനാ ഹർജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്.പ്രതിഷേധം ശക്തമാക്കി വടക്ക് കിഴക്കന് സംസ്ഥാനങ്ങള്; അസമില് ബന്ദ് പ്രഖ്യാപിച്ച് ഉള്ഫ അയോധ്യ ഭൂമിതര്ക്ക കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്നാണ് അക്കാദമിക വിദഗ്ധര് ചൂണ്ടികാണിക്കുന്നത്.മുസ്ലിം വിഭാഗത്തിന് പള്ളി നിര്മ്മിക്കാന് അയോധ്യയില് അഞ്ച് എക്കര് ഭൂമി നല്കിയ വിധിക്കെതിരെ വിശ്വഹിന്ദു പരിഷത്തും പുനഃപരിശോധനാ ഹര്ജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയുടെ ചേംബറില് ഉച്ചയ്ക്ക് ഒരുമണിയോടെയാവും ഹര്ജി പരിഗണിക്കുക.ഓപ്പണ് കോടതിയില് വാദം കേള്ക്കണമെന്ന് ഹര്ജിക്കാര് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.ക്ഷേത്ര നിര്മാണത്തിനായി രൂപീകരിക്കുന്ന ട്രസ്റ്റില് അര്ഹമായ പ്രാതിനിധ്യം നല്കണമെന്ന് നിര്ദ്ദേശത്തില് വ്യക്ത തേടി നിര്മോഹി അഖാഡയും കോടതിയില് ഹര്ജി നല്കിയിട്ടുണ്ട് ### Headline : അയോധ്യ വിധി: പുനഃപരിശോധനാ ഹര്ജികള് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
657
ദില്ലി: കരസേനാ മേധാവിക്ക് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി വ്യോമ സേന മേധാവിയും.പാക് നീക്കങ്ങളെ നേരിടാന് അതിര്ത്തിയില് സേന സുസജ്ജമാണെന്ന് ബിഎസ് ധനോവ പറഞ്ഞു.ശത്രുവില് നിന്ന് നീക്കമുണ്ടായാലും ഇല്ലേങ്കിലും വ്യോമസേന സദാ ജാഗരൂകരാണെന്നും ധനോവ പറഞ്ഞു.അതിര്ത്തിയില് പൗരന്മാരുടെ വ്യോമയാനം കണ്ടാല് പോലും ഞങ്ങള് സ്ഥിതിഗതികള് വിലയിരുത്തുമെന്നും ധനോവ വ്യക്തമാക്കി.നേരത്തേ കരസേനാ മേധാവി ജനറല് ബിബിന് റാവത്ത് പാകിസ്താനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യ യുമായി യുദ്ധത്തിന് പാകിസ്താന് തയ്യാറെടുക്കുകയാണെങ്കില് ചോര ചീന്തേണ്ടി വരുമെന്നും വെറുതെ അബദ്ധത്തിന് മുതിരരുതെന്നും റാവത്ത് പറഞ്ഞിരുന്നു.മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരില് പ്രതിഷേധം, കൂറ്റന് റാലിയുടെ ദൃശ്യങ്ങള് അതേസമയം കാശ്മീരിലെ സാഹചര്യം വഷളാവുന്ന സാഹചര്യത്തില് അതിര്ത്തിയിലെ സംഘര്ഷം ലഘൂകരിക്കാന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരെ തിങ്കളാഴ്ച രാത്രി ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.കാശ്മീര് വിഷയത്തില് പ്രകോപനപരമായ രീതിയില് പ്രസ്താവനകള് നടത്തരുതെന്നും പാകിസ്താന് സംയമനം പാലിക്കണമെന്നും ട്രംപ് ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടു.എന്നാല് താഴ്വരയില് പാകിസ്താന് നടത്തുന്ന ഇന്ത്യാ വിരുദ്ധ പരാമര്ശങ്ങളും തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന നടപടികള് സമാധാനത്തിന് സഹായകരമല്ലെന്ന് മോദി ട്രംപിനെ അറിയിച്ചു.സിപിഎം ഓഫീസില് ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്ത്ഥ്യം ഇങ്ങനെ കേരളത്തിന് ഒരു കൈ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്ക്കും സംഭാവന നല്കാം: : 67319948232 എന്ന യുപിഐ ഐഡി വഴിയും സംഭാവനകള് നല്കാവുന്നതാണ്
പാകിസ്താന് മുന്നറിയിപ്പുമായി വ്യോമസേന മേധാവിയും; പാക് നീക്കങ്ങളെ നേരിടാന് സേന സുസജ്ജം
https://malayalam.oneindia.com/news/india/air-force-chief-dhanoa-warns-pakistan-232235.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കരസേനാ മേധാവിക്ക് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി വ്യോമ സേന മേധാവിയും.പാക് നീക്കങ്ങളെ നേരിടാന് അതിര്ത്തിയില് സേന സുസജ്ജമാണെന്ന് ബിഎസ് ധനോവ പറഞ്ഞു.ശത്രുവില് നിന്ന് നീക്കമുണ്ടായാലും ഇല്ലേങ്കിലും വ്യോമസേന സദാ ജാഗരൂകരാണെന്നും ധനോവ പറഞ്ഞു.അതിര്ത്തിയില് പൗരന്മാരുടെ വ്യോമയാനം കണ്ടാല് പോലും ഞങ്ങള് സ്ഥിതിഗതികള് വിലയിരുത്തുമെന്നും ധനോവ വ്യക്തമാക്കി.നേരത്തേ കരസേനാ മേധാവി ജനറല് ബിബിന് റാവത്ത് പാകിസ്താനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യ യുമായി യുദ്ധത്തിന് പാകിസ്താന് തയ്യാറെടുക്കുകയാണെങ്കില് ചോര ചീന്തേണ്ടി വരുമെന്നും വെറുതെ അബദ്ധത്തിന് മുതിരരുതെന്നും റാവത്ത് പറഞ്ഞിരുന്നു.മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരില് പ്രതിഷേധം, കൂറ്റന് റാലിയുടെ ദൃശ്യങ്ങള് അതേസമയം കാശ്മീരിലെ സാഹചര്യം വഷളാവുന്ന സാഹചര്യത്തില് അതിര്ത്തിയിലെ സംഘര്ഷം ലഘൂകരിക്കാന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരെ തിങ്കളാഴ്ച രാത്രി ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.കാശ്മീര് വിഷയത്തില് പ്രകോപനപരമായ രീതിയില് പ്രസ്താവനകള് നടത്തരുതെന്നും പാകിസ്താന് സംയമനം പാലിക്കണമെന്നും ട്രംപ് ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടു.എന്നാല് താഴ്വരയില് പാകിസ്താന് നടത്തുന്ന ഇന്ത്യാ വിരുദ്ധ പരാമര്ശങ്ങളും തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന നടപടികള് സമാധാനത്തിന് സഹായകരമല്ലെന്ന് മോദി ട്രംപിനെ അറിയിച്ചു.സിപിഎം ഓഫീസില് ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്ത്ഥ്യം ഇങ്ങനെ കേരളത്തിന് ഒരു കൈ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്ക്കും സംഭാവന നല്കാം: : 67319948232 എന്ന യുപിഐ ഐഡി വഴിയും സംഭാവനകള് നല്കാവുന്നതാണ് ### Headline : പാകിസ്താന് മുന്നറിയിപ്പുമായി വ്യോമസേന മേധാവിയും; പാക് നീക്കങ്ങളെ നേരിടാന് സേന സുസജ്ജം
658
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്
ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
https://www.malayalamexpress.in/archives/748205/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ് ### Headline : ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
659
കൊല്ലം: സിറ്റിയില് പുതുതായി അനുവദിക്കപ്പെട്ട കണ്ണനല്ലൂര് പോലീസ് സ്റ്റേഷന് നാടിന് സമര്പ്പിച്ചു.കുളപ്പാടം കേന്ദ്രമാക്കി ആരംഭിച്ച പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോണ്ഫറന്സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു.ഭിന്നതകൾ മാറി...മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി സഖ്യം, ലോക്സഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും!! ജനങ്ങള്ക്ക് ആശ്വാസം പകരുന്ന നടപടികള് പോലീസ് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില് പറഞ്ഞു.സര്ക്കാരിനെ ജനം വിലയിരുത്തുന്നത് പോലീസിന്റെ പ്രവര്ത്തനം കൂടി വീക്ഷിച്ചാണ്.പോലീസിന്റെ പ്രവര്ത്തനങ്ങള് സമൂഹം നിരീക്ഷിക്കുന്നുവെന്ന ബോധം ഉണ്ടാകണം.അഴിമതി, സ്വജനപക്ഷപാതം എന്നിവ പോലീസില് ഉണ്ടാകാതിരിക്കാന് മേലുദ്യോഗസ്ഥര് ശ്രദ്ധിക്കണം.കൃത്യതയോടെ കാര്യങ്ങള് ചെയ്യുന്ന ഉദ്യോഗസ്ഥര്ക്ക് ധൈര്യം പകരുന്ന നടപടികള് സര്ക്കാര് സ്വീകരിക്കും.പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്ക്കാര് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണപരമായ സൗകര്യങ്ങള് പരിഗണിച്ച് വിവിധ പോലീസ് സ്റ്റേഷനുകള്ക്ക് കീഴില് വരുന്ന പ്രദേശങ്ങള് പുനഃക്രമീകരിക്കണമെന്ന് യോഗത്തില് അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.കെ.സോമപ്രസാദ് എം.പി, എം.നൗഷാദ് എം.എല്.എ, കൊല്ലം റൂറല് ജില്ലാ പോലീസ് മേധാവി ബി.അശോകന്, ചാത്തന്നൂര് എ.സി.പി എസ്.എസ്.സുരേഷ്കുമാര്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.നാസറുദ്ദീന്, ജെ.സുലോചന, ജനപ്രതിനിധികളായ ജോര്ജ്ജ് മാത്യൂ, ടി.എന്.മന്സൂര്, പള്ളിമണ് സന്തോഷ്, ആര്.ബിജു, എല്.അനിത, സുല്ബത്ത്, വിവിധ കക്ഷി നേതാക്കളായ എന്.സന്തോഷ്, കെ.ദിനേശ് ബാബു, കണ്ണനല്ലൂര് ബെന്സിലി, കെ.സുനി, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി.നായര് തുടങ്ങിയവര് സംസാരിച്ചു
ജനങ്ങള്ക്ക് ആശ്വാസം പകരുന്ന നടപടികള് പോലീസ് സ്വീകരിക്കണം; പോലീസിന്റെ പ്രവര്ത്തനങ്ങള് സമൂഹം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
https://malayalam.oneindia.com/news/kollam/chief-minister-pinarayi-vijayan-inagurated-kannanalloor-police-station-219542.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ലം: സിറ്റിയില് പുതുതായി അനുവദിക്കപ്പെട്ട കണ്ണനല്ലൂര് പോലീസ് സ്റ്റേഷന് നാടിന് സമര്പ്പിച്ചു.കുളപ്പാടം കേന്ദ്രമാക്കി ആരംഭിച്ച പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോണ്ഫറന്സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു.ഭിന്നതകൾ മാറി...മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി സഖ്യം, ലോക്സഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും!! ജനങ്ങള്ക്ക് ആശ്വാസം പകരുന്ന നടപടികള് പോലീസ് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില് പറഞ്ഞു.സര്ക്കാരിനെ ജനം വിലയിരുത്തുന്നത് പോലീസിന്റെ പ്രവര്ത്തനം കൂടി വീക്ഷിച്ചാണ്.പോലീസിന്റെ പ്രവര്ത്തനങ്ങള് സമൂഹം നിരീക്ഷിക്കുന്നുവെന്ന ബോധം ഉണ്ടാകണം.അഴിമതി, സ്വജനപക്ഷപാതം എന്നിവ പോലീസില് ഉണ്ടാകാതിരിക്കാന് മേലുദ്യോഗസ്ഥര് ശ്രദ്ധിക്കണം.കൃത്യതയോടെ കാര്യങ്ങള് ചെയ്യുന്ന ഉദ്യോഗസ്ഥര്ക്ക് ധൈര്യം പകരുന്ന നടപടികള് സര്ക്കാര് സ്വീകരിക്കും.പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്ക്കാര് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണപരമായ സൗകര്യങ്ങള് പരിഗണിച്ച് വിവിധ പോലീസ് സ്റ്റേഷനുകള്ക്ക് കീഴില് വരുന്ന പ്രദേശങ്ങള് പുനഃക്രമീകരിക്കണമെന്ന് യോഗത്തില് അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.കെ.സോമപ്രസാദ് എം.പി, എം.നൗഷാദ് എം.എല്.എ, കൊല്ലം റൂറല് ജില്ലാ പോലീസ് മേധാവി ബി.അശോകന്, ചാത്തന്നൂര് എ.സി.പി എസ്.എസ്.സുരേഷ്കുമാര്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.നാസറുദ്ദീന്, ജെ.സുലോചന, ജനപ്രതിനിധികളായ ജോര്ജ്ജ് മാത്യൂ, ടി.എന്.മന്സൂര്, പള്ളിമണ് സന്തോഷ്, ആര്.ബിജു, എല്.അനിത, സുല്ബത്ത്, വിവിധ കക്ഷി നേതാക്കളായ എന്.സന്തോഷ്, കെ.ദിനേശ് ബാബു, കണ്ണനല്ലൂര് ബെന്സിലി, കെ.സുനി, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി.നായര് തുടങ്ങിയവര് സംസാരിച്ചു ### Headline : ജനങ്ങള്ക്ക് ആശ്വാസം പകരുന്ന നടപടികള് പോലീസ് സ്വീകരിക്കണം; പോലീസിന്റെ പ്രവര്ത്തനങ്ങള് സമൂഹം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
660
മുംബൈ: മഹാരാഷ്ട്രയില് എന്സിപിയുടെ സമ്മര്ദങ്ങള്ക്ക് വഴങ്ങി ഉദ്ധവ് താക്കറെ.ഭീമ കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്ക്കാര് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം എല്ഗാര് പരിഷത്ത് കേസ് എന്ഐഎയ്ക്ക് കൈമാറിയ സംഭവത്തില് ഉദ്ധവിനെതിരെ ശരത് പവാറും എന്സിപിയും കോണ്ഗ്രസും രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെ എല്ഗാര് പരിഷത്ത് കേസില് സമാന്തര അന്വേഷണവും എന്സിപി പ്രഖ്യാപിച്ചിരുന്നു.ഇതോടെയാണ് ഉദ്ധവ് അനുനയം സ്വീകരിച്ചിരിക്കുന്നത്.എല്ഗാര് പരിഷത്ത് കേസും ഭീമ കൊറേഗാവ് സംഭവും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്.എന്റെ ദളിത് സഹോദരന്മാര് പ്രശ്നങ്ങള് നേരിട്ടത് ഭീമ കൊറേഗാവ് സംഘര്ഷം കാരണമാണ്.അതൊരിക്കലും ഞാന് കേന്ദ്ര സര്ക്കാരിന് കൈമാറില്ല.ദളിത് സഹോദരന്മാരോട് എന്റെ സര്ക്കാര് ഒരിക്കലും അനീതി കാണിക്കില്ലെന്ന് ഉറപ്പ് തരുന്നതായും ഉദ്ധവ് പറഞ്ഞു.നേരത്തെ എന്സിപിയുടെ ആഭ്യന്തര മന്ത്രി അനില് ദേശ്മുഖ് തന്നെ മറികടന്നാണ് എല്ഗാര് കേസ് എന്ഐഎയ്ക്ക് ഉദ്ധവ് കൈമാറിയതെന്ന് പറഞ്ഞിരുന്നു.അതേസമയം എല്ഗാര് പരിഷത്ത് കോണ്ക്ലേവിന് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്നാണ് പൂനെ പോലീസ് ആരോപിക്കുന്നത്.ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇത്തരം റിപ്പോര്ട്ടുകള് അടിസ്ഥാനമാക്കിയാണ് ഉദ്ധവ് കേസ് കേന്ദ്ര ഏജന്സിയെ ഏല്പ്പിക്കാന് തീരുമാനിച്ചത്.ഇതിനിടെ പവാര് പോലീസിന്റെയും മുതിര്ന്ന ഉദ്യോഗസ്ഥരുടെയും റോളില് സംശയമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.പൂനെ പോലീസിന്റെ ഇന്നത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം എന്സിപി എസ്ഐടി അന്വേഷണത്തിന് തീരുമാനിച്ചിരുന്നു.ഇതെങ്ങനെ കേന്ദ്ര സര്ക്കാര് അറിഞ്ഞെന്ന് അറിയില്ല.അത്രയ്ക്കും രഹസ്യമായി നടന്ന യോഗമായിരുന്നു അത്.പൂനെ പോലീസിലെ കുറച്ച് പേര് വിവരങ്ങള് കേന്ദ്ര സര്ക്കാരിന് ചോര്ത്തി നല്കുന്നുണ്ടെന്നും പവാര് പറഞ്ഞു.മഹാരാഷ്ട്ര പോലീസിനെ 20 വര്ഷത്തോളം ഞാന് കൈകാര്യം ചെയ്തിരുന്നു.ഇപ്പോള് അവര് അധികാര ദുര്വിനിയോഗമാണ് നടത്തുന്നത്.എല്ഗാര് പരിഷത്ത് കേസില് പൂനെ പോലീസിന്റെയും മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യം സംശയാസ്പദമാണ്.പരിഷത്തില് വരാതിരുന്നവരുടെ പേരില് പോലും അവര് കേസെടുത്തിട്ടുണ്ടെന്നും പവാര് പറഞ്ഞു
ഭീമ കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്ക്കാര് അന്വേഷിക്കും... ശരത് പവാറുമായി അനുനയത്തിന് ഉദ്ധവ്
https://malayalam.oneindia.com/news/india/maharashtra-govt-will-probe-bhima-koregaon-case-says-uddhav-242297.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്രയില് എന്സിപിയുടെ സമ്മര്ദങ്ങള്ക്ക് വഴങ്ങി ഉദ്ധവ് താക്കറെ.ഭീമ കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്ക്കാര് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം എല്ഗാര് പരിഷത്ത് കേസ് എന്ഐഎയ്ക്ക് കൈമാറിയ സംഭവത്തില് ഉദ്ധവിനെതിരെ ശരത് പവാറും എന്സിപിയും കോണ്ഗ്രസും രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെ എല്ഗാര് പരിഷത്ത് കേസില് സമാന്തര അന്വേഷണവും എന്സിപി പ്രഖ്യാപിച്ചിരുന്നു.ഇതോടെയാണ് ഉദ്ധവ് അനുനയം സ്വീകരിച്ചിരിക്കുന്നത്.എല്ഗാര് പരിഷത്ത് കേസും ഭീമ കൊറേഗാവ് സംഭവും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്.എന്റെ ദളിത് സഹോദരന്മാര് പ്രശ്നങ്ങള് നേരിട്ടത് ഭീമ കൊറേഗാവ് സംഘര്ഷം കാരണമാണ്.അതൊരിക്കലും ഞാന് കേന്ദ്ര സര്ക്കാരിന് കൈമാറില്ല.ദളിത് സഹോദരന്മാരോട് എന്റെ സര്ക്കാര് ഒരിക്കലും അനീതി കാണിക്കില്ലെന്ന് ഉറപ്പ് തരുന്നതായും ഉദ്ധവ് പറഞ്ഞു.നേരത്തെ എന്സിപിയുടെ ആഭ്യന്തര മന്ത്രി അനില് ദേശ്മുഖ് തന്നെ മറികടന്നാണ് എല്ഗാര് കേസ് എന്ഐഎയ്ക്ക് ഉദ്ധവ് കൈമാറിയതെന്ന് പറഞ്ഞിരുന്നു.അതേസമയം എല്ഗാര് പരിഷത്ത് കോണ്ക്ലേവിന് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്നാണ് പൂനെ പോലീസ് ആരോപിക്കുന്നത്.ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇത്തരം റിപ്പോര്ട്ടുകള് അടിസ്ഥാനമാക്കിയാണ് ഉദ്ധവ് കേസ് കേന്ദ്ര ഏജന്സിയെ ഏല്പ്പിക്കാന് തീരുമാനിച്ചത്.ഇതിനിടെ പവാര് പോലീസിന്റെയും മുതിര്ന്ന ഉദ്യോഗസ്ഥരുടെയും റോളില് സംശയമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.പൂനെ പോലീസിന്റെ ഇന്നത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം എന്സിപി എസ്ഐടി അന്വേഷണത്തിന് തീരുമാനിച്ചിരുന്നു.ഇതെങ്ങനെ കേന്ദ്ര സര്ക്കാര് അറിഞ്ഞെന്ന് അറിയില്ല.അത്രയ്ക്കും രഹസ്യമായി നടന്ന യോഗമായിരുന്നു അത്.പൂനെ പോലീസിലെ കുറച്ച് പേര് വിവരങ്ങള് കേന്ദ്ര സര്ക്കാരിന് ചോര്ത്തി നല്കുന്നുണ്ടെന്നും പവാര് പറഞ്ഞു.മഹാരാഷ്ട്ര പോലീസിനെ 20 വര്ഷത്തോളം ഞാന് കൈകാര്യം ചെയ്തിരുന്നു.ഇപ്പോള് അവര് അധികാര ദുര്വിനിയോഗമാണ് നടത്തുന്നത്.എല്ഗാര് പരിഷത്ത് കേസില് പൂനെ പോലീസിന്റെയും മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യം സംശയാസ്പദമാണ്.പരിഷത്തില് വരാതിരുന്നവരുടെ പേരില് പോലും അവര് കേസെടുത്തിട്ടുണ്ടെന്നും പവാര് പറഞ്ഞു ### Headline : ഭീമ കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്ക്കാര് അന്വേഷിക്കും... ശരത് പവാറുമായി അനുനയത്തിന് ഉദ്ധവ്
661
കൊച്ചി: മദ്യലഹരിയിൽ പാളത്തിൽ കുത്തിയിരുന്ന യുവാവിനെ രക്ഷിക്കാൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി.യുവാവിനെയും ഒപ്പം മദ്യപിച്ച കൂട്ടുകാരെയും റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു.മുളന്തുരുത്തി റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് സൂചന; തിരച്ചിൽ തുടരുന്നു, മുളന്തുരുത്തി സ്വദേശി നിവാസ് (29) ആണ് ട്രെയിൻ വരുന്നതു കണ്ടു മദ്യലഹരിയിൽ പാളത്തിൽ കയറി ഇരുന്നത്.നിവാസും സുഹൃത്തുക്കളായ ബെഞ്ചമിൻ മിൽട്ടണും ജോഫി ജോസഫും പാളത്തിന് സമീപത്തെ പൊന്തക്കാട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു.ഈ സമയം കൊല്ലം-എറണാകുളം മെമു ട്രെയിൻ മുളന്തുരുത്തി സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയിരുന്നു.ട്രെയിൻ വരുന്നതു കണ്ട നിവാസ് പാളത്തിൽ കയറിയിരുന്നു.വേഗത്തിൽ മുന്നോട്ട് നീങ്ങി കൊണ്ടിരുന്ന മെമുവിന്റെ ലോക്കോ പൈലറ്റ് അപകടം ഒഴിവാക്കാൻ ഉടൻ ബ്രേക്കിട്ടതിനാൽ യുവാവ് ഇരുന്നതിന് ഏതാനും മീറ്റർ അകലെ ട്രെയിൻ നിന്നു.സംഭവം കണ്ട ഇയാളുടെ സുഹൃത്തുക്കൾ ഓടിയെത്തി നിവാസിനെ പാളത്തിൽ നിന്നു വലിച്ചു മാറ്റി.മദ്യലഹരിയിൽ ലോക്കോ പൈലറ്റിനെ അസഭ്യം പറഞ്ഞിട്ടാണ് യുവാവ് മടങ്ങിയത്.ഈ രംഗങ്ങൾ ലോക്കോ പൈലറ്റ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.നാലു മിനിറ്റ് നിർത്തിയിട്ട ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.എറണാകുളം നോർത്ത് ആർപിഎഫ് സിഐ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെരച്ചിലിലാണ് മൂന്നു പേരെയും രാത്രി കസ്റ്റഡിയിലെടുത്തത്.ലോക്കോ പൈലറ്റ് കൈമാറിയ കാമറ ദൃശ്യങ്ങൾ പിടികൂടാൻ സഹായകമായി.പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയതിനും റെയിൽവേ വക സ്ഥലത്ത് അതിക്രമിച്ചു കയറിയതിനുമാണ് നിവാസിനെതിരേ കേസ്.റെയിൽവേ വക സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് സുഹൃത്തുക്കൾക്ക് എതിരേയും കേസെടുത്തു
മദ്യലഹരിയിൽ യുവാവ് പാളത്തിൽ കുത്തിയിരുന്നു; രക്ഷിക്കാൻ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിര്ത്തി
https://malayalam.oneindia.com/news/ernakulam/loco-pilot-saves-drunken-man-from-rail-case-againt-three-220634.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: മദ്യലഹരിയിൽ പാളത്തിൽ കുത്തിയിരുന്ന യുവാവിനെ രക്ഷിക്കാൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി.യുവാവിനെയും ഒപ്പം മദ്യപിച്ച കൂട്ടുകാരെയും റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു.മുളന്തുരുത്തി റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് സൂചന; തിരച്ചിൽ തുടരുന്നു, മുളന്തുരുത്തി സ്വദേശി നിവാസ് (29) ആണ് ട്രെയിൻ വരുന്നതു കണ്ടു മദ്യലഹരിയിൽ പാളത്തിൽ കയറി ഇരുന്നത്.നിവാസും സുഹൃത്തുക്കളായ ബെഞ്ചമിൻ മിൽട്ടണും ജോഫി ജോസഫും പാളത്തിന് സമീപത്തെ പൊന്തക്കാട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു.ഈ സമയം കൊല്ലം-എറണാകുളം മെമു ട്രെയിൻ മുളന്തുരുത്തി സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയിരുന്നു.ട്രെയിൻ വരുന്നതു കണ്ട നിവാസ് പാളത്തിൽ കയറിയിരുന്നു.വേഗത്തിൽ മുന്നോട്ട് നീങ്ങി കൊണ്ടിരുന്ന മെമുവിന്റെ ലോക്കോ പൈലറ്റ് അപകടം ഒഴിവാക്കാൻ ഉടൻ ബ്രേക്കിട്ടതിനാൽ യുവാവ് ഇരുന്നതിന് ഏതാനും മീറ്റർ അകലെ ട്രെയിൻ നിന്നു.സംഭവം കണ്ട ഇയാളുടെ സുഹൃത്തുക്കൾ ഓടിയെത്തി നിവാസിനെ പാളത്തിൽ നിന്നു വലിച്ചു മാറ്റി.മദ്യലഹരിയിൽ ലോക്കോ പൈലറ്റിനെ അസഭ്യം പറഞ്ഞിട്ടാണ് യുവാവ് മടങ്ങിയത്.ഈ രംഗങ്ങൾ ലോക്കോ പൈലറ്റ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.നാലു മിനിറ്റ് നിർത്തിയിട്ട ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.എറണാകുളം നോർത്ത് ആർപിഎഫ് സിഐ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെരച്ചിലിലാണ് മൂന്നു പേരെയും രാത്രി കസ്റ്റഡിയിലെടുത്തത്.ലോക്കോ പൈലറ്റ് കൈമാറിയ കാമറ ദൃശ്യങ്ങൾ പിടികൂടാൻ സഹായകമായി.പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയതിനും റെയിൽവേ വക സ്ഥലത്ത് അതിക്രമിച്ചു കയറിയതിനുമാണ് നിവാസിനെതിരേ കേസ്.റെയിൽവേ വക സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് സുഹൃത്തുക്കൾക്ക് എതിരേയും കേസെടുത്തു ### Headline : മദ്യലഹരിയിൽ യുവാവ് പാളത്തിൽ കുത്തിയിരുന്നു; രക്ഷിക്കാൻ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിര്ത്തി
662
പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിൽ വ്യവസായ ഐടി പാർക്ക്, ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു.തിരുവനന്തപുരം, കൊച്ചി ഐടി പാർക്കുകളെ ബന്ധിപ്പിച്ചുകൊണ്ട് സാറ്റലൈറ്റ് ഐടി പാർക്കാണ് പദ്ധതിയുടെ പ്രധാന ആകർഷണം.പറക്കോട് പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.പദ്ധതിയുടെ രൂപരേഖ തയ്യാറയതിന് ശേഷം ടെൻഡർ നടപടികൾ ആരംഭിക്കും.ഇളമണ്ണൂർ ഡിവിഷനിൽപ്പെട്ട പൂതങ്കരയിലാണ് ഐടിപാർക്കും ഇൻഡോർ സ്റ്റേഡിയവും നിർമ്മിക്കുന്നത്.ഇതിനായി ഏഴ് ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികൾക്കാണ് തുടക്കമായിരിക്കുന്നത്.കല്ലട ജലസേചന പദ്ധതിയുടെ ഡംബിങ്് യാർഡായി ഉപയോഗിച്ചിരുന്ന അഞ്ചേക്കർ സ്ഥലത്താണ് ഐടി പാർക്ക് സ്ഥാപിക്കുന്നത്.പൂതങ്കര ജിപിഎം യു.പി സ്കൂളിന് കിഴക്ക് അങ്കണവാടിയോട് ചേർന്ന രണ്ടേക്കാർ സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയവും നിർമ്മിക്കും.റവന്യു, കെ.ഐ.പി, സർവേ ഉദ്യോഗസ്ഥരാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.സ്ഥലം വിട്ടുകിട്ടുന്നതിന് അനുസരിച്ച് ഐടി പാർക്കിനും സ്റ്റേഡിയത്തിനും വേണ്ടി പദ്ധതി തയ്യാറാക്കും.തുടർന്ന് ഫണ്ട് വകയിരുത്തുവാനുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം.കൂടുതൽ പേർക്ക് ജോലിസാധ്യതയാണ് ലക്ഷ്യമിടുന്നത്.ഇൻഡോർ സ്റ്റേഡിയത്തിൽ കായിക ആരോഗ്യ കേന്ദ്രവും ആരോഗ്യസംരക്ഷണ പരിശീലനവും ഉണ്ടാകും.ഏഴ് ഏക്കർ സ്ഥലത്തിൽ രണ്ടേക്കറിൽ സ്റ്റേഡിയം, ഹെൽത്ത് ക്ലബ്ബ്, മൾട്ടിപർപസ് ഇൻഡോർ സ്റ്റേഡിയം എന്നിവ നിർമ്മിക്കും.ബാക്കി അഞ്ച് ഏക്കറിലായിരിക്കും സാറ്റലൈറ്റ് ഐടി പാർക്ക് നിർമ്മിക്കുക
ഏനാദിമംഗലം പഞ്ചായത്തിൽ സാറ്റലൈറ്റ് ഐടി പാർക്ക് വരുന്നു; മേൽനോട്ടം വഹിക്കുന്നത് പറക്കോട് പഞ്ചായത്ത്
https://malayalam.oneindia.com/news/pathanamthitta/pathanamthitta-local-news-satelite-it-park-in-enathimangalam-207242.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിൽ വ്യവസായ ഐടി പാർക്ക്, ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു.തിരുവനന്തപുരം, കൊച്ചി ഐടി പാർക്കുകളെ ബന്ധിപ്പിച്ചുകൊണ്ട് സാറ്റലൈറ്റ് ഐടി പാർക്കാണ് പദ്ധതിയുടെ പ്രധാന ആകർഷണം.പറക്കോട് പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.പദ്ധതിയുടെ രൂപരേഖ തയ്യാറയതിന് ശേഷം ടെൻഡർ നടപടികൾ ആരംഭിക്കും.ഇളമണ്ണൂർ ഡിവിഷനിൽപ്പെട്ട പൂതങ്കരയിലാണ് ഐടിപാർക്കും ഇൻഡോർ സ്റ്റേഡിയവും നിർമ്മിക്കുന്നത്.ഇതിനായി ഏഴ് ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികൾക്കാണ് തുടക്കമായിരിക്കുന്നത്.കല്ലട ജലസേചന പദ്ധതിയുടെ ഡംബിങ്് യാർഡായി ഉപയോഗിച്ചിരുന്ന അഞ്ചേക്കർ സ്ഥലത്താണ് ഐടി പാർക്ക് സ്ഥാപിക്കുന്നത്.പൂതങ്കര ജിപിഎം യു.പി സ്കൂളിന് കിഴക്ക് അങ്കണവാടിയോട് ചേർന്ന രണ്ടേക്കാർ സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയവും നിർമ്മിക്കും.റവന്യു, കെ.ഐ.പി, സർവേ ഉദ്യോഗസ്ഥരാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.സ്ഥലം വിട്ടുകിട്ടുന്നതിന് അനുസരിച്ച് ഐടി പാർക്കിനും സ്റ്റേഡിയത്തിനും വേണ്ടി പദ്ധതി തയ്യാറാക്കും.തുടർന്ന് ഫണ്ട് വകയിരുത്തുവാനുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം.കൂടുതൽ പേർക്ക് ജോലിസാധ്യതയാണ് ലക്ഷ്യമിടുന്നത്.ഇൻഡോർ സ്റ്റേഡിയത്തിൽ കായിക ആരോഗ്യ കേന്ദ്രവും ആരോഗ്യസംരക്ഷണ പരിശീലനവും ഉണ്ടാകും.ഏഴ് ഏക്കർ സ്ഥലത്തിൽ രണ്ടേക്കറിൽ സ്റ്റേഡിയം, ഹെൽത്ത് ക്ലബ്ബ്, മൾട്ടിപർപസ് ഇൻഡോർ സ്റ്റേഡിയം എന്നിവ നിർമ്മിക്കും.ബാക്കി അഞ്ച് ഏക്കറിലായിരിക്കും സാറ്റലൈറ്റ് ഐടി പാർക്ക് നിർമ്മിക്കുക ### Headline : ഏനാദിമംഗലം പഞ്ചായത്തിൽ സാറ്റലൈറ്റ് ഐടി പാർക്ക് വരുന്നു; മേൽനോട്ടം വഹിക്കുന്നത് പറക്കോട് പഞ്ചായത്ത്
663
ടുത്തു നശിപ്പിച്ചു.മാസങ്ങളായി ശുചീകരണം നടത്താതെ അഴുകിയ മാംസ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി രോഗാണു സംക്രമണ സാധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള ഫ്രീസറിലാണ് മാംസ ഇനങ്ങൾ സൂക്ഷിച്ചിരുന്നത്.ലൈസൻസില്ലാതെ പ്രവർത്തിച്ചു വന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല എന്ന് അന്വേഷണത്തിൽ ബോധ്യമായി.കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ട് പ്രവർത്തിച്ചു വന്ന വിവിധ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.കാലഹരണപ്പെട്ട ലൈസൻസുമായി പ്രവർത്തിക്കുക, മാസങ്ങളായി അടുക്കള ശുചിയാക്കാതിരിക്കുക, മാലിന്യസംസ്കരണസംവിധാനം ഇല്ലാതിരിക്കുക, പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാതിരിക്കുക എന്നീ പോരായ്മകൾ പരിഹരിക്കുന്നതിനു വേണ്ടി 8 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി.നോട്ടീസ് കാലാവധി ക്ക് ശേഷം ഈ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ വീണ്ടും വിലയിരുത്തൽ പരിശോധന നടത്തും.4 ഹോട്ടലുകളിൽ നിന്നും വില്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതിൽ 16 പേരും ഹെൽത്ത് കാർഡ് ഇല്ലാതെയാണ് ഭക്ഷണം കൈകാര്യം ചെയ്തിരുന്നത് എന്ന് കണ്ടെത്തി.ത്വക് രോഗവുമായി പാചകവൃത്തിയിലേർപ്പെട്ടിരുന്ന 3 പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കി.മുൻപ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ട ടൗണിലെ 2 ഹോട്ടലുകൾക്ക് പിഴ ചുമത്തി.പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഭക്ഷണ-പാനീയ വില്പന കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.തെയ്യത്തിനായി ചന്തപ്പുരയില് നിര്മിക്കുന്നത് അത്യാധുനിക മ്യൂസിയം : രാമചന്ദ്രന് കടന്നപ്പള്ളി
മിന്നൽ പരിശോധനയിൽ ആഴ്ചകൾ പഴകിയ 45 കിലോ മാംസം പിടികൂടി
https://www.malayalamexpress.in/archives/781735/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ടുത്തു നശിപ്പിച്ചു.മാസങ്ങളായി ശുചീകരണം നടത്താതെ അഴുകിയ മാംസ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി രോഗാണു സംക്രമണ സാധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള ഫ്രീസറിലാണ് മാംസ ഇനങ്ങൾ സൂക്ഷിച്ചിരുന്നത്.ലൈസൻസില്ലാതെ പ്രവർത്തിച്ചു വന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല എന്ന് അന്വേഷണത്തിൽ ബോധ്യമായി.കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ട് പ്രവർത്തിച്ചു വന്ന വിവിധ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.കാലഹരണപ്പെട്ട ലൈസൻസുമായി പ്രവർത്തിക്കുക, മാസങ്ങളായി അടുക്കള ശുചിയാക്കാതിരിക്കുക, മാലിന്യസംസ്കരണസംവിധാനം ഇല്ലാതിരിക്കുക, പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാതിരിക്കുക എന്നീ പോരായ്മകൾ പരിഹരിക്കുന്നതിനു വേണ്ടി 8 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി.നോട്ടീസ് കാലാവധി ക്ക് ശേഷം ഈ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ വീണ്ടും വിലയിരുത്തൽ പരിശോധന നടത്തും.4 ഹോട്ടലുകളിൽ നിന്നും വില്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതിൽ 16 പേരും ഹെൽത്ത് കാർഡ് ഇല്ലാതെയാണ് ഭക്ഷണം കൈകാര്യം ചെയ്തിരുന്നത് എന്ന് കണ്ടെത്തി.ത്വക് രോഗവുമായി പാചകവൃത്തിയിലേർപ്പെട്ടിരുന്ന 3 പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കി.മുൻപ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ട ടൗണിലെ 2 ഹോട്ടലുകൾക്ക് പിഴ ചുമത്തി.പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഭക്ഷണ-പാനീയ വില്പന കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.തെയ്യത്തിനായി ചന്തപ്പുരയില് നിര്മിക്കുന്നത് അത്യാധുനിക മ്യൂസിയം : രാമചന്ദ്രന് കടന്നപ്പള്ളി ### Headline : മിന്നൽ പരിശോധനയിൽ ആഴ്ചകൾ പഴകിയ 45 കിലോ മാംസം പിടികൂടി
664
വിഷയം അഗ്നിശമന സേന ഹൂസ്റ്റണില് നിര്മാണശാലയില് സ്ഫോടനം...ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചെന്ന് സൂചന, വിവരങ്ങള് ഇങ്ങനെ 24, 2020, 19:14 കോഴിക്കോട് ബീച്ചില് കടല്പാലം തകര്ന്ന് വീണു....13 പേര്ക്ക് പരിക്ക്, സംഭവം ഇങ്ങനെ 1, 2019, 23:22 പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയില് തീ പിടുത്തം: തീപടര്ന്നത് ജനറേറ്ററില് നിന്ന്!! 22, 2019, 11:57 മൺവിള തീപിടുത്തം: പതിമൂന്ന് മണിക്കൂറോളം സാഹസിക പ്രവർത്തനം, അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി 1, 2018, 14:44 നടി ദീപിക പദുക്കോൺ താമസിക്കുന്ന ഫ്ലാറ്റിൽ വൻ തീപിടിത്തം; സുരക്ഷിതയെന്ന് താരം...14, 2018, 08:13 അമ്മ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല! ഇടുക്കിയിലെ യുവാവ് കാണിച്ചുകൂട്ടിയത്...ഒരു തെങ്ങ് മതി! 5, 2018, 15:25 ഷാര്ജ അഗ്നിശമന സേനയില് ഇനി മുതല് വനിതകളും; അറബ് മേഖലയില് ഇതാദ്യം 5, 2018, 08:30 കൊച്ചിയിൽ അമോണിയ വാതകം ചോർന്നു, ജനം ഭീതിയിൽ; സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു...27, 2018, 15:49 ദുബായ് വെയര്ഹൗസില് തീപ്പിടിത്തം; ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര് വെന്തുമരിച്ചു 18, 2017, 09:25 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അടച്ചുപൂട്ടുമോ? അന്ത്യശാസനം നൽകി ഫയർ ഫോഴ്സ്....11, 2017, 16:52 കൊച്ചി സിനിപോളിസിൽ ഇനി സിനിമയില്ല! ഇതുവരെ നമ്മൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ലീഗ് നേതാവിന്റെ മാൾ...21, 2017, 18:56 ഭാര്യ പിണങ്ങിപ്പോയ ദേഷ്യം തീർത്തത് അഗ്നിശമന സേനയോട്! ആളൊരു വിരുതൻ! കൊച്ചിയിൽ സംഭവിച്ചത്...19, 2017, 15:28 കുറ്റിപ്പുറം പോലീസ് സ്റ്റേഷനില് വന് തീപിടുത്തം!വാഹനങ്ങള് കത്തിനശിച്ചു,കോടികളുടെ നഷ്ടം 15, 2017, 16:55 പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന് തീപ്പിടുത്തം, രണ്ടു പേര്ക്കു പരിക്ക്
അഗ്നിശമന സേന: Latest അഗ്നിശമന സേന
https://malayalam.oneindia.com/topic/%E0%B4%85%E0%B4%97%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B6%E0%B4%AE%E0%B4%A8-%E0%B4%B8%E0%B5%87%E0%B4%A8
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം അഗ്നിശമന സേന ഹൂസ്റ്റണില് നിര്മാണശാലയില് സ്ഫോടനം...ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചെന്ന് സൂചന, വിവരങ്ങള് ഇങ്ങനെ 24, 2020, 19:14 കോഴിക്കോട് ബീച്ചില് കടല്പാലം തകര്ന്ന് വീണു....13 പേര്ക്ക് പരിക്ക്, സംഭവം ഇങ്ങനെ 1, 2019, 23:22 പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയില് തീ പിടുത്തം: തീപടര്ന്നത് ജനറേറ്ററില് നിന്ന്!! 22, 2019, 11:57 മൺവിള തീപിടുത്തം: പതിമൂന്ന് മണിക്കൂറോളം സാഹസിക പ്രവർത്തനം, അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി 1, 2018, 14:44 നടി ദീപിക പദുക്കോൺ താമസിക്കുന്ന ഫ്ലാറ്റിൽ വൻ തീപിടിത്തം; സുരക്ഷിതയെന്ന് താരം...14, 2018, 08:13 അമ്മ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല! ഇടുക്കിയിലെ യുവാവ് കാണിച്ചുകൂട്ടിയത്...ഒരു തെങ്ങ് മതി! 5, 2018, 15:25 ഷാര്ജ അഗ്നിശമന സേനയില് ഇനി മുതല് വനിതകളും; അറബ് മേഖലയില് ഇതാദ്യം 5, 2018, 08:30 കൊച്ചിയിൽ അമോണിയ വാതകം ചോർന്നു, ജനം ഭീതിയിൽ; സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു...27, 2018, 15:49 ദുബായ് വെയര്ഹൗസില് തീപ്പിടിത്തം; ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര് വെന്തുമരിച്ചു 18, 2017, 09:25 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അടച്ചുപൂട്ടുമോ? അന്ത്യശാസനം നൽകി ഫയർ ഫോഴ്സ്....11, 2017, 16:52 കൊച്ചി സിനിപോളിസിൽ ഇനി സിനിമയില്ല! ഇതുവരെ നമ്മൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ലീഗ് നേതാവിന്റെ മാൾ...21, 2017, 18:56 ഭാര്യ പിണങ്ങിപ്പോയ ദേഷ്യം തീർത്തത് അഗ്നിശമന സേനയോട്! ആളൊരു വിരുതൻ! കൊച്ചിയിൽ സംഭവിച്ചത്...19, 2017, 15:28 കുറ്റിപ്പുറം പോലീസ് സ്റ്റേഷനില് വന് തീപിടുത്തം!വാഹനങ്ങള് കത്തിനശിച്ചു,കോടികളുടെ നഷ്ടം 15, 2017, 16:55 പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന് തീപ്പിടുത്തം, രണ്ടു പേര്ക്കു പരിക്ക് ### Headline : അഗ്നിശമന സേന: Latest അഗ്നിശമന സേന
665
ഹൈദരാബാദ്: പോലീസ് വെടിയേറ്റ് മരിച്ച നാല് പ്രതികളുടെ മൃതദേഹങ്ങള് വീണ്ടും പോസ്റ്റ്മോര്ട്ടം ചെയ്യും.നാലു പേരുടെയും മൃതദേഹങ്ങള് റീ പോസ്റ്റ് മോര്ട്ടം ചെയ്യാന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു.ഹൈദരാബാദിലെ വനിതാ ഡോക്ടറെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും തെളിവെടുപ്പിനിടെ പോലീസ് വെടിവച്ചു കൊന്നിരുന്നു.ഏറ്റുമുട്ടലിലാണ് പ്രതികള് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞിരുന്നത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കകം മൃതദേഹങ്ങള് വീണ്ടും പോസ്റ്റുമോര്ട്ടം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവില് പറയുന്നു.ദില്ലി എയിംസില് നിന്നുള്ള വിദഗ്ധര് ഉള്പ്പെടുന്ന സമിതിയാണ് പോസ്റ്റ് മോര്ട്ടം ചെയ്യുക.മൂന്ന് ഫോറന്സിക് വിദഗ്ധരും സംഘത്തിലുണ്ടാകും.ശേഷം മൃതദേഹങ്ങള് ബന്ധുക്കള്ക്ക് കൈമാറും.ഹൈദരാബാദിലെ ഗാന്ധി മെഡിക്കല് കോളജ് ആശുപത്രിയിലാണ് മൃതദേഹങ്ങള് സൂക്ഷിച്ചിട്ടുള്ളത്.നേരത്തെ മെഹ്ബൂബ് നഗറിലെ ആശുപത്രിയിലായിരുന്നു.ഹൈക്കോടതി നിര്ദേശ പ്രകാരം ഡിസംബര് പത്തിനാണ് ഗാന്ധി മെഡിക്കല് കോളജിലേക്ക് മൃതദേഹങ്ങള് മാറ്റിയത്.പ്രതികളെ വെടിവച്ചു കൊന്ന സംഭവം അന്വേഷിക്കാന് പ്രത്യേക സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.ആറ് മാസത്തിനകം അന്വേഷണം പൂര്ത്തിയാക്കാനാണ് സുപ്രീംകോടതി നിര്ദേശം.എന്ആര്സിയില് ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്ജെപിയും എതിര്പ്പുമായി രംഗത്ത് സുപ്രീംകോടതിയില് നിന്ന് വിരമിച്ച ജസ്റ്റിസ് വിഎസ് സിര്പുറക് അധ്യക്ഷനായ സമിതിയില് ജസ്റ്റിസ് രേഖ, സിബിഐ മുന് ഡയറക്ടര് കാര്ത്തികേയന് എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്.ബോംബെ ഹൈക്കോടതിയിലെ മുന് ജഡ്ജിയാണ് ജസ്റ്റിസ് രേഖ.അന്വേഷണം പൂര്ത്തിയാക്കി ആറ് മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാന് കമ്മീഷന് അംഗങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില് മറ്റൊരു അന്വേഷണവും വേണ്ടെന്ന് കോടതി വ്യക്തമാക്കി
ഹൈദരാബാദ് 'ഏറ്റുമുട്ടലില്' കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്ട്ടം ചെയ്യും
https://malayalam.oneindia.com/news/india/hyderabad-doctor-murder-hc-orders-re-postmortem-of-accused-239035.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹൈദരാബാദ്: പോലീസ് വെടിയേറ്റ് മരിച്ച നാല് പ്രതികളുടെ മൃതദേഹങ്ങള് വീണ്ടും പോസ്റ്റ്മോര്ട്ടം ചെയ്യും.നാലു പേരുടെയും മൃതദേഹങ്ങള് റീ പോസ്റ്റ് മോര്ട്ടം ചെയ്യാന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു.ഹൈദരാബാദിലെ വനിതാ ഡോക്ടറെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും തെളിവെടുപ്പിനിടെ പോലീസ് വെടിവച്ചു കൊന്നിരുന്നു.ഏറ്റുമുട്ടലിലാണ് പ്രതികള് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞിരുന്നത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കകം മൃതദേഹങ്ങള് വീണ്ടും പോസ്റ്റുമോര്ട്ടം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവില് പറയുന്നു.ദില്ലി എയിംസില് നിന്നുള്ള വിദഗ്ധര് ഉള്പ്പെടുന്ന സമിതിയാണ് പോസ്റ്റ് മോര്ട്ടം ചെയ്യുക.മൂന്ന് ഫോറന്സിക് വിദഗ്ധരും സംഘത്തിലുണ്ടാകും.ശേഷം മൃതദേഹങ്ങള് ബന്ധുക്കള്ക്ക് കൈമാറും.ഹൈദരാബാദിലെ ഗാന്ധി മെഡിക്കല് കോളജ് ആശുപത്രിയിലാണ് മൃതദേഹങ്ങള് സൂക്ഷിച്ചിട്ടുള്ളത്.നേരത്തെ മെഹ്ബൂബ് നഗറിലെ ആശുപത്രിയിലായിരുന്നു.ഹൈക്കോടതി നിര്ദേശ പ്രകാരം ഡിസംബര് പത്തിനാണ് ഗാന്ധി മെഡിക്കല് കോളജിലേക്ക് മൃതദേഹങ്ങള് മാറ്റിയത്.പ്രതികളെ വെടിവച്ചു കൊന്ന സംഭവം അന്വേഷിക്കാന് പ്രത്യേക സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.ആറ് മാസത്തിനകം അന്വേഷണം പൂര്ത്തിയാക്കാനാണ് സുപ്രീംകോടതി നിര്ദേശം.എന്ആര്സിയില് ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്ജെപിയും എതിര്പ്പുമായി രംഗത്ത് സുപ്രീംകോടതിയില് നിന്ന് വിരമിച്ച ജസ്റ്റിസ് വിഎസ് സിര്പുറക് അധ്യക്ഷനായ സമിതിയില് ജസ്റ്റിസ് രേഖ, സിബിഐ മുന് ഡയറക്ടര് കാര്ത്തികേയന് എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്.ബോംബെ ഹൈക്കോടതിയിലെ മുന് ജഡ്ജിയാണ് ജസ്റ്റിസ് രേഖ.അന്വേഷണം പൂര്ത്തിയാക്കി ആറ് മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാന് കമ്മീഷന് അംഗങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില് മറ്റൊരു അന്വേഷണവും വേണ്ടെന്ന് കോടതി വ്യക്തമാക്കി ### Headline : ഹൈദരാബാദ് 'ഏറ്റുമുട്ടലില്' കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്ട്ടം ചെയ്യും
666
തിരുവനന്തപുരം: ശക്തമായ മഴ യ്ക്ക് സാധ്യയുള്ളതിനാല് 7 ജില്ലകളില് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.ഇടുക്കി ,മലപ്പുറം , കോഴിക്കോട്, കണ്ണൂര്, ജില്ലകളിലാണ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമുണ്ടാവില്ലെങ്കിലും തീരത്ത് ഉയര്ന്ന തിരമാലയുണ്ടാവാന് സാധ്യതയുള്ളതിനാല് കടലില് പോകുന്ന മത്സ്യത്തൊഴിലാളികള് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.വരും ദിവസങ്ങളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള് 24 /08/ 2019 - ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂർ 25 /08/ 2019 - പത്തനംതിട്ട , ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് 26 /08/ 2019 - പത്തനംതിട്ട , ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് 27 /08/ 2019 - കണ്ണൂർ, കാസർഗോഡ് കേരള തീരത്ത് മല്സ്യബന്ധനത്തിന് പോകുന്നതില് തടസ്സമില്ലെങ്കിലും 23 /08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.രാജ്യത്ത് തിരിച്ചുവരവിന് വന് പദ്ധതികളുമായി കോണ്ഗ്രസ്; ആദ്യ പരീക്ഷണങ്ങള്ക്ക് രണ്ടിടത്ത് തുടക്കം തീരത്തോടും തീരത്തിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്) കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.ആയതിനാൽ, ഈ പ്രദേശങ്ങളിൽ 23 /08/2019 രാത്രി 11:30 വരെ 15 മുതൽ 19 സെക്കൻഡ് വരെ നീണ്ടു നിൽക്കുന്ന 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്
കേരളത്തില് വീണ്ടും മഴ കനക്കുന്നു; 7 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു
https://malayalam.oneindia.com/news/kerala/kerala-floods-yellow-alert-in-7-districts-232426.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ശക്തമായ മഴ യ്ക്ക് സാധ്യയുള്ളതിനാല് 7 ജില്ലകളില് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.ഇടുക്കി ,മലപ്പുറം , കോഴിക്കോട്, കണ്ണൂര്, ജില്ലകളിലാണ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമുണ്ടാവില്ലെങ്കിലും തീരത്ത് ഉയര്ന്ന തിരമാലയുണ്ടാവാന് സാധ്യതയുള്ളതിനാല് കടലില് പോകുന്ന മത്സ്യത്തൊഴിലാളികള് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.വരും ദിവസങ്ങളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള് 24 /08/ 2019 - ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂർ 25 /08/ 2019 - പത്തനംതിട്ട , ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് 26 /08/ 2019 - പത്തനംതിട്ട , ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് 27 /08/ 2019 - കണ്ണൂർ, കാസർഗോഡ് കേരള തീരത്ത് മല്സ്യബന്ധനത്തിന് പോകുന്നതില് തടസ്സമില്ലെങ്കിലും 23 /08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.രാജ്യത്ത് തിരിച്ചുവരവിന് വന് പദ്ധതികളുമായി കോണ്ഗ്രസ്; ആദ്യ പരീക്ഷണങ്ങള്ക്ക് രണ്ടിടത്ത് തുടക്കം തീരത്തോടും തീരത്തിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്) കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.ആയതിനാൽ, ഈ പ്രദേശങ്ങളിൽ 23 /08/2019 രാത്രി 11:30 വരെ 15 മുതൽ 19 സെക്കൻഡ് വരെ നീണ്ടു നിൽക്കുന്ന 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട് ### Headline : കേരളത്തില് വീണ്ടും മഴ കനക്കുന്നു; 7 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു
667
തിരുവനന്തപുരം: പോലീസിനെതിരായ സിഎജി റിപ്പോര്ട്ടില് അന്വേഷണം നടത്താന് സംസ്ഥാന സര്ക്കാര്.പോലീസില് ക്രമക്കേട് നടന്നോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്താന് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്ദ്ദേശം നല്കി.റിപ്പോര്ട്ടിലെ ഓരോ പരാമര്ശവും പ്രത്യേകമായി അന്വേഷിക്കണമെന്നും നിര്ദ്ദേശമുണ്ട്.അതേസമയം ക്രമക്കേടുകള് സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരല്ല മറിച്ച് സിബിഐ അന്വേഷിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.നേരത്തേ സിഎജി റിപ്പോര്ട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാല് മതിയെന്നായിരുന്നു സംസ്ഥാന സര്ക്കാരിന്റെ നിലപാട്.ആഭ്യന്ത മന്ത്രിയായി രമേശ് ചെന്നിത്തല ഉണ്ടായിരുന്നപ്പോഴും വെടിയുണ്ടകള് കാണാതായ സംഭവം ഉണ്ടായിരുന്നുവെന്നും സര്ക്കാര് അഭിപ്രായപ്പെട്ടിരുന്നു.സിഎജി റിപ്പോര്ട്ടിനെ തള്ളി ചീഫ് സെക്രട്ടറിയും പരസ്യ പ്രതികരണം നടത്തിയിരുന്നു.എന്നാല് സംഭവത്തില് സര്ക്കാരിനെതിരെ വിമര്ശനം ശക്തമായതോടെയാണ് ഇപ്പോള് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അതേസമയം സംസ്ഥാന പോലീസിന്റെ പക്കലുണ്ടായിരുന്ന 25 തോക്കുകള് കാണാനില്ലെന്ന സിഎജി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം തോക്കുകള് എണ്ണി തിട്ടപെടുത്തിയിരുന്നു.എസ്എപി ക്യാമ്പിലെ റൈഫിള് ശേഖരത്തില് മുഴുവന് എണ്ണത്തിന്റേയും കണക്കുണ്ടെന്നാണ് ടോമിന് തച്ചങ്കരി അറിയിച്ചത്.ആകെ 660 തോക്കുകളാണ് ഉണ്ടായിരുന്നതെന്നും ഇതില് 647 എണ്ണം എണ്ണി തിട്ടപ്പെടുത്തിയെന്നുമാണ് തച്ചങ്കരി പറഞ്ഞത്.മണിപ്പൂരിൽ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളെന്നും തച്ചങ്കരി അറിയിച്ചിരുന്നു
പോലീസിനെതിരായ സിഎജി റിപ്പോര്ട്ട്; അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്
https://malayalam.oneindia.com/news/kerala/govt-announces-inquiry-regarding-cag-report-242286.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പോലീസിനെതിരായ സിഎജി റിപ്പോര്ട്ടില് അന്വേഷണം നടത്താന് സംസ്ഥാന സര്ക്കാര്.പോലീസില് ക്രമക്കേട് നടന്നോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്താന് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്ദ്ദേശം നല്കി.റിപ്പോര്ട്ടിലെ ഓരോ പരാമര്ശവും പ്രത്യേകമായി അന്വേഷിക്കണമെന്നും നിര്ദ്ദേശമുണ്ട്.അതേസമയം ക്രമക്കേടുകള് സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരല്ല മറിച്ച് സിബിഐ അന്വേഷിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.നേരത്തേ സിഎജി റിപ്പോര്ട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാല് മതിയെന്നായിരുന്നു സംസ്ഥാന സര്ക്കാരിന്റെ നിലപാട്.ആഭ്യന്ത മന്ത്രിയായി രമേശ് ചെന്നിത്തല ഉണ്ടായിരുന്നപ്പോഴും വെടിയുണ്ടകള് കാണാതായ സംഭവം ഉണ്ടായിരുന്നുവെന്നും സര്ക്കാര് അഭിപ്രായപ്പെട്ടിരുന്നു.സിഎജി റിപ്പോര്ട്ടിനെ തള്ളി ചീഫ് സെക്രട്ടറിയും പരസ്യ പ്രതികരണം നടത്തിയിരുന്നു.എന്നാല് സംഭവത്തില് സര്ക്കാരിനെതിരെ വിമര്ശനം ശക്തമായതോടെയാണ് ഇപ്പോള് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അതേസമയം സംസ്ഥാന പോലീസിന്റെ പക്കലുണ്ടായിരുന്ന 25 തോക്കുകള് കാണാനില്ലെന്ന സിഎജി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം തോക്കുകള് എണ്ണി തിട്ടപെടുത്തിയിരുന്നു.എസ്എപി ക്യാമ്പിലെ റൈഫിള് ശേഖരത്തില് മുഴുവന് എണ്ണത്തിന്റേയും കണക്കുണ്ടെന്നാണ് ടോമിന് തച്ചങ്കരി അറിയിച്ചത്.ആകെ 660 തോക്കുകളാണ് ഉണ്ടായിരുന്നതെന്നും ഇതില് 647 എണ്ണം എണ്ണി തിട്ടപ്പെടുത്തിയെന്നുമാണ് തച്ചങ്കരി പറഞ്ഞത്.മണിപ്പൂരിൽ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളെന്നും തച്ചങ്കരി അറിയിച്ചിരുന്നു ### Headline : പോലീസിനെതിരായ സിഎജി റിപ്പോര്ട്ട്; അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്
668
തിരുവനന്തപുരം : ജനങ്ങള്ക്ക് ആനുകൂല്യം കിട്ടുന്ന നടപടികള് ആരൊക്കെ മണ്ടത്തരം എന്നു വിശേഷിപ്പിച്ചാലും യു.ഡി.എഫ് അത്തരം ജനക്ഷേമ പദ്ധതികള് തുടര്ന്നും ചെയ്യുമെന്ന് എ.ഐ.സി.സി ജനറല് സെക്രട്ടറി ഉമ്മന്ചാണ്ടി.ചെറുവയ്ക്കല് മെഡിക്കല് കോളേജ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സര്ക്കാര് ഇടയ്ക്കിടെ ഇന്ധവില വര്ധിച്ചപ്പോള് അധിക നികുതി വേണ്ടെന്ന് വയ്ക്കാന് അന്നത്തെ യു.ഡി.എഫ് സര്ക്കാര് തയ്യാറായി.അധികനികുതി വേണ്ടെന്ന് പറഞ്ഞത് മണ്ടത്തരമാണെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസ്ക് പറയുന്നത്.യു.ഡി.എഫ് സര്ക്കാര് അധിക നികുതി ഒഴിവാക്കിയതിലൂടെ ജനങ്ങള് 678 കോടി രൂപയുടെ ആനുകൂല്യമാണ് ലഭിച്ചത്.വാഗ്ദാനങ്ങള് നല്കി ജനങ്ങളെ വഞ്ചിച്ച മോദി അത് വിശദീകരിക്കാന് പോലും തയ്യാറാകുന്നില്ല.നോട്ടു നിരോധനവും ജി.എസ്.ടിയും സമ്പദ് വ്യവസ്ഥയെ തകര്ത്തു.ചെറുകിട കച്ചവടക്കാര് തകര്ന്നടിഞ്ഞു.തൊഴില്ലില്ലായ്മ രൂക്ഷമായി.യു.പി.എ അധികാരത്തിലെത്തിയാല് നടപ്പിലാക്കുന്ന ന്യായ് പദ്ധതി ദാരിദ്രത്തിനെതിരായ അവസാന പോരാട്ടമാണ്.സാമ്പത്തികാമായി പിന്നാക്കം നില്ക്കുന്ന അഞ്ചുകോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.നേട്ടങ്ങളുടെ പട്ടിക അവകാശപ്പെടാന് പിണറായിക്കില്ല.1000 ദിനത്തിനിടയില് 30 രാഷ്ട്രീയ കൊലപാതകങ്ങള്.ശബരിമവ പ്രശ്നത്തെ സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു.എന്നാല് യു.ഡി.എഫ് എന്നും വിശ്വാസികള്ക്ക് ഒപ്പമാണെന്നും വേണ്ടി വന്നാല് നിയമപോരാട്ടം നടത്തുമെന്നും ഉമ്മന്ചാണ്ടി പറഞ്ഞു.വട്ടിയൂര്ക്കാവ് മണ്ഡലത്തിലെ പേരൂര്ക്കടയിലും തിരുവനന്തപുരം മണ്ഡലത്തിലെ ശംഖുമുഖത്തും നടന്ന പൊതുയോഗങ്ങളില് ഉമ്മന് ചാണ്ടി പ്രസംഘിച്ചു.തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് തമ്പാനൂര് രവി, ജനറല് കണ്വീനര് എന്.ശക്തന്,എം.എ.വാഹിദ് ജോര്ജ് മേഴ്സിയര്, ടി.ആര്.രാജേഷ്, പോങ്ങുമൂട് രാജു, ആറ്റിപ്ര അനില് തുടങ്ങിയവര് പങ്കെടുത്തു
ജനക്ഷേമം മാത്രമാണ് ലക്ഷ്യം : ഉമ്മന് ചാണ്ടി
https://www.malayalamexpress.in/archives/505963/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം : ജനങ്ങള്ക്ക് ആനുകൂല്യം കിട്ടുന്ന നടപടികള് ആരൊക്കെ മണ്ടത്തരം എന്നു വിശേഷിപ്പിച്ചാലും യു.ഡി.എഫ് അത്തരം ജനക്ഷേമ പദ്ധതികള് തുടര്ന്നും ചെയ്യുമെന്ന് എ.ഐ.സി.സി ജനറല് സെക്രട്ടറി ഉമ്മന്ചാണ്ടി.ചെറുവയ്ക്കല് മെഡിക്കല് കോളേജ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സര്ക്കാര് ഇടയ്ക്കിടെ ഇന്ധവില വര്ധിച്ചപ്പോള് അധിക നികുതി വേണ്ടെന്ന് വയ്ക്കാന് അന്നത്തെ യു.ഡി.എഫ് സര്ക്കാര് തയ്യാറായി.അധികനികുതി വേണ്ടെന്ന് പറഞ്ഞത് മണ്ടത്തരമാണെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസ്ക് പറയുന്നത്.യു.ഡി.എഫ് സര്ക്കാര് അധിക നികുതി ഒഴിവാക്കിയതിലൂടെ ജനങ്ങള് 678 കോടി രൂപയുടെ ആനുകൂല്യമാണ് ലഭിച്ചത്.വാഗ്ദാനങ്ങള് നല്കി ജനങ്ങളെ വഞ്ചിച്ച മോദി അത് വിശദീകരിക്കാന് പോലും തയ്യാറാകുന്നില്ല.നോട്ടു നിരോധനവും ജി.എസ്.ടിയും സമ്പദ് വ്യവസ്ഥയെ തകര്ത്തു.ചെറുകിട കച്ചവടക്കാര് തകര്ന്നടിഞ്ഞു.തൊഴില്ലില്ലായ്മ രൂക്ഷമായി.യു.പി.എ അധികാരത്തിലെത്തിയാല് നടപ്പിലാക്കുന്ന ന്യായ് പദ്ധതി ദാരിദ്രത്തിനെതിരായ അവസാന പോരാട്ടമാണ്.സാമ്പത്തികാമായി പിന്നാക്കം നില്ക്കുന്ന അഞ്ചുകോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.നേട്ടങ്ങളുടെ പട്ടിക അവകാശപ്പെടാന് പിണറായിക്കില്ല.1000 ദിനത്തിനിടയില് 30 രാഷ്ട്രീയ കൊലപാതകങ്ങള്.ശബരിമവ പ്രശ്നത്തെ സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു.എന്നാല് യു.ഡി.എഫ് എന്നും വിശ്വാസികള്ക്ക് ഒപ്പമാണെന്നും വേണ്ടി വന്നാല് നിയമപോരാട്ടം നടത്തുമെന്നും ഉമ്മന്ചാണ്ടി പറഞ്ഞു.വട്ടിയൂര്ക്കാവ് മണ്ഡലത്തിലെ പേരൂര്ക്കടയിലും തിരുവനന്തപുരം മണ്ഡലത്തിലെ ശംഖുമുഖത്തും നടന്ന പൊതുയോഗങ്ങളില് ഉമ്മന് ചാണ്ടി പ്രസംഘിച്ചു.തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് തമ്പാനൂര് രവി, ജനറല് കണ്വീനര് എന്.ശക്തന്,എം.എ.വാഹിദ് ജോര്ജ് മേഴ്സിയര്, ടി.ആര്.രാജേഷ്, പോങ്ങുമൂട് രാജു, ആറ്റിപ്ര അനില് തുടങ്ങിയവര് പങ്കെടുത്തു ### Headline : ജനക്ഷേമം മാത്രമാണ് ലക്ഷ്യം : ഉമ്മന് ചാണ്ടി
669
പയ്യോളി: ടൗണില് കാര്ഡ് ബോര്ഡ് പെട്ടികളും ചാക്കും ശേഖരിച്ചു ജീവിക്കുന്ന യുവതിയെ രാത്രിയില് മാനഭംഗപ്പെടുത്താന് ശ്രമിച്ചതായി ആരോപണം.ഇത് ചെറുക്കാനെത്തിയ ഭര്ത്താവിനു നേരെ ആക്രമണവും ഉണ്ടായി.മുഖത്ത് ഇഷ്ടികകൊണ്ടുള്ള അടിയേറ്റ് ഭര്ത്താവിന്റെ രണ്ടു പല്ലുകള് ഇളകി.രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടിച്ചെങ്കിലും കേസ് ഒത്തുതീര്പ്പാക്കി വിട്ടു.പരീക്കറിന്റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്സറിനെ തുടര്ന്ന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണു സംഭവം.ബസ് സ്റ്റാന്ഡിനു പുറകിലേക്കു പോയ യുവതിയെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചതായാണ് ആരോപണം.യുവതിയുടെ ശബ്ദംകേട്ട് ഭര്ത്താവ് ഓടിയെത്തി.അക്രമി ഇഷ്ടിക കൊണ്ട് ഭര്ത്താവിന്റെ മുഖത്തടിച്ചു.ഇടിയേറ്റ് അയാള് വീണപ്പോള് സമീപത്ത് നിര്ത്തിയിട്ട ബൈക്കുകള് മറിഞ്ഞ് അതിനടിയിലായി.ചോരയൊലിക്കുന്ന മുഖവുമായാണ് ഇദ്ദേഹം സ്റ്റേഷനില് എത്തിയത്.തുടര്ന്ന് പൊലീസ് നടത്തിയ തെരച്ചിലില് ബീച്ച് പ്രദേശത്തെ യുവാവിനെ പിടികൂടി.എന്നാല്, കേസില്ലാതെ ഒത്തുതീര്പ്പാക്കാന് ഭര്ത്താവ് തയ്യാറാവുകയായിരുന്നു.10,000 രൂപ നല്കി പ്രശ്നം തീര്ക്കാന് പ്രതി ആവശ്യപ്പെട്ടപ്പോള് അദ്ദേഹം വഴങ്ങി.കേസെടുക്കാന് നിര്ബന്ധിച്ചെങ്കിലും പരാതി നല്കാന് അവര്ക്ക് ഒട്ടും താല്പ്പര്യമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.തമിഴ്നാട് സ്വദേശിയായ യുവതിയുടെ ഭര്ത്താവ് ആന്ധ്രക്കാരനാണ്.ഇവര്ക്കു 14 വയസുള്ള മകനുണ്ട്.നാലു വര്ഷമായി ഇവര് പയ്യോളില് എത്തിയിട്ട്.നേരത്തെ രണ്ടു തവണ ഇവര്ക്കെതിരെ മാനഭംഗ ശ്രമമുണ്ടായിരുന്നു
തെരുവില് ജീവിക്കുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന് ശ്രമം, ഭര്ത്താവിനെയും ആക്രമിച്ചു; കേസ് ഒത്തുതീര്പ്പാക്കി
https://malayalam.oneindia.com/news/kozhikode/attempt-to-rape-a-woman-living-in-the-street-attacked-her-husband-221435.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പയ്യോളി: ടൗണില് കാര്ഡ് ബോര്ഡ് പെട്ടികളും ചാക്കും ശേഖരിച്ചു ജീവിക്കുന്ന യുവതിയെ രാത്രിയില് മാനഭംഗപ്പെടുത്താന് ശ്രമിച്ചതായി ആരോപണം.ഇത് ചെറുക്കാനെത്തിയ ഭര്ത്താവിനു നേരെ ആക്രമണവും ഉണ്ടായി.മുഖത്ത് ഇഷ്ടികകൊണ്ടുള്ള അടിയേറ്റ് ഭര്ത്താവിന്റെ രണ്ടു പല്ലുകള് ഇളകി.രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടിച്ചെങ്കിലും കേസ് ഒത്തുതീര്പ്പാക്കി വിട്ടു.പരീക്കറിന്റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്സറിനെ തുടര്ന്ന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണു സംഭവം.ബസ് സ്റ്റാന്ഡിനു പുറകിലേക്കു പോയ യുവതിയെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചതായാണ് ആരോപണം.യുവതിയുടെ ശബ്ദംകേട്ട് ഭര്ത്താവ് ഓടിയെത്തി.അക്രമി ഇഷ്ടിക കൊണ്ട് ഭര്ത്താവിന്റെ മുഖത്തടിച്ചു.ഇടിയേറ്റ് അയാള് വീണപ്പോള് സമീപത്ത് നിര്ത്തിയിട്ട ബൈക്കുകള് മറിഞ്ഞ് അതിനടിയിലായി.ചോരയൊലിക്കുന്ന മുഖവുമായാണ് ഇദ്ദേഹം സ്റ്റേഷനില് എത്തിയത്.തുടര്ന്ന് പൊലീസ് നടത്തിയ തെരച്ചിലില് ബീച്ച് പ്രദേശത്തെ യുവാവിനെ പിടികൂടി.എന്നാല്, കേസില്ലാതെ ഒത്തുതീര്പ്പാക്കാന് ഭര്ത്താവ് തയ്യാറാവുകയായിരുന്നു.10,000 രൂപ നല്കി പ്രശ്നം തീര്ക്കാന് പ്രതി ആവശ്യപ്പെട്ടപ്പോള് അദ്ദേഹം വഴങ്ങി.കേസെടുക്കാന് നിര്ബന്ധിച്ചെങ്കിലും പരാതി നല്കാന് അവര്ക്ക് ഒട്ടും താല്പ്പര്യമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.തമിഴ്നാട് സ്വദേശിയായ യുവതിയുടെ ഭര്ത്താവ് ആന്ധ്രക്കാരനാണ്.ഇവര്ക്കു 14 വയസുള്ള മകനുണ്ട്.നാലു വര്ഷമായി ഇവര് പയ്യോളില് എത്തിയിട്ട്.നേരത്തെ രണ്ടു തവണ ഇവര്ക്കെതിരെ മാനഭംഗ ശ്രമമുണ്ടായിരുന്നു ### Headline : തെരുവില് ജീവിക്കുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന് ശ്രമം, ഭര്ത്താവിനെയും ആക്രമിച്ചു; കേസ് ഒത്തുതീര്പ്പാക്കി
670
ടു മണിക്കൂര് നീണ്ട കൂടിക്കാഴ്ചയില് തങ്ങള്ക്ക് അനുകൂലമായ സൂചനകളാണ് ലഭിച്ചതെന്നും അവര് വ്യക്തമാക്കി ന്യൂഡല്ഹി: കൂടിക്കാഴ്ചയില് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാനുള്ള രാഹുല് ഗാന്ധിയുടെ തീരുമാനത്തിന് അയവു വരുത്തിയിട്ടുണ്ടെന്ന് പാര്ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് പറഞ്ഞു.രണ്ടു മണിക്കൂര് നീണ്ട കൂടിക്കാഴ്ചയില് തങ്ങള്ക്ക് അനുകൂലമായ സൂചനകളാണ് ലഭിച്ചതെന്നും അവര് വ്യക്തമാക്കി.എന്നാല് അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് രാഹുല് ഉറപ്പുനല്കിയിട്ടില്ല.പക്ഷേ രാജിക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാടിന് അയവു വന്നിട്ടുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.'രാഹുല് തന്റെ നിലപാടില് അയവു വരുത്തിയിട്ടുണ്ട്.അല്ലെങ്കില് രണ്ടു മണിക്കൂര് നേരം അദ്ദേഹം തങ്ങള്ക്ക് പറയാനുള്ളത് കേള്ക്കില്ലായിരുന്നു'വെന്നും രാഹുല് അധ്യക്ഷസ്ഥാനത്ത് തുടരാന് തയ്യാറായാല് ഏതു വിധത്തിലും അദ്ദേഹത്തിന് ഒപ്പം നില്ക്കാമെന്ന് കൂടിക്കാഴ്ചയില് വ്യക്തമാക്കിയിട്ടുണ്ടെന്നും നാരായണസ്വാമി പറഞ്ഞു.രണ്ടു മണിക്കൂര് നീണ്ട കൂടിക്കാഴ്ചയില് ഹൃദയം തുറന്നുള്ള സംസാരമാണ് ഉണ്ടായതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.നാരായണസ്വാമിക്കും ഗെലോട്ടിനും പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്നാഥ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര് സിങ് എന്നിവരും കൂടിക്കാഴ്ചയില് പങ്കെടുത്തിട്ടുണ്ട്
അധ്യക്ഷസ്ഥാനം രാജിവെയ്ക്കാനുള്ള രാഹുല് ഗാന്ധിയുടെ തീരുമാനത്തിന് അയവു വരുത്തി, കൂടിക്കാഴ്ച പ്രതീക്ഷ നല്കുന്നുവെന്ന് മുഖ്യമന്ത്രിമാര്
https://bignewskerala.com/2019/07/02/rahul-gandhi-6/41256/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ടു മണിക്കൂര് നീണ്ട കൂടിക്കാഴ്ചയില് തങ്ങള്ക്ക് അനുകൂലമായ സൂചനകളാണ് ലഭിച്ചതെന്നും അവര് വ്യക്തമാക്കി ന്യൂഡല്ഹി: കൂടിക്കാഴ്ചയില് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാനുള്ള രാഹുല് ഗാന്ധിയുടെ തീരുമാനത്തിന് അയവു വരുത്തിയിട്ടുണ്ടെന്ന് പാര്ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് പറഞ്ഞു.രണ്ടു മണിക്കൂര് നീണ്ട കൂടിക്കാഴ്ചയില് തങ്ങള്ക്ക് അനുകൂലമായ സൂചനകളാണ് ലഭിച്ചതെന്നും അവര് വ്യക്തമാക്കി.എന്നാല് അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് രാഹുല് ഉറപ്പുനല്കിയിട്ടില്ല.പക്ഷേ രാജിക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാടിന് അയവു വന്നിട്ടുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.'രാഹുല് തന്റെ നിലപാടില് അയവു വരുത്തിയിട്ടുണ്ട്.അല്ലെങ്കില് രണ്ടു മണിക്കൂര് നേരം അദ്ദേഹം തങ്ങള്ക്ക് പറയാനുള്ളത് കേള്ക്കില്ലായിരുന്നു'വെന്നും രാഹുല് അധ്യക്ഷസ്ഥാനത്ത് തുടരാന് തയ്യാറായാല് ഏതു വിധത്തിലും അദ്ദേഹത്തിന് ഒപ്പം നില്ക്കാമെന്ന് കൂടിക്കാഴ്ചയില് വ്യക്തമാക്കിയിട്ടുണ്ടെന്നും നാരായണസ്വാമി പറഞ്ഞു.രണ്ടു മണിക്കൂര് നീണ്ട കൂടിക്കാഴ്ചയില് ഹൃദയം തുറന്നുള്ള സംസാരമാണ് ഉണ്ടായതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.നാരായണസ്വാമിക്കും ഗെലോട്ടിനും പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്നാഥ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര് സിങ് എന്നിവരും കൂടിക്കാഴ്ചയില് പങ്കെടുത്തിട്ടുണ്ട് ### Headline : അധ്യക്ഷസ്ഥാനം രാജിവെയ്ക്കാനുള്ള രാഹുല് ഗാന്ധിയുടെ തീരുമാനത്തിന് അയവു വരുത്തി, കൂടിക്കാഴ്ച പ്രതീക്ഷ നല്കുന്നുവെന്ന് മുഖ്യമന്ത്രിമാര്
671
മരിയ 1, 2017, 15:45 ബെര്ലിന്: ഫ്ളാറ്റിന്റെ ബാല്ക്കണിയില് ഇരുന്ന് സിഗരറ്റ് വലിച്ച യുവതിയ്ക്ക് തടവ് ശിക്ഷയും പിഴയും.2008 മുതല് ബെര്ലിനില് താമസിക്കുന്ന ഉത എഫ് എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്.വൈകുന്നേരങ്ങളില് യുവതി ബാല്ക്കണിയില് നിന്ന് സിഗരറ്റ് വലിക്കുന്നത് തങ്ങള്ക്ക് ശല്യമാണെന്ന അയല്വാസിയുടെ പരാതിയിന്മേലാണ് കോടതി ശിക്ഷ വിധിച്ചത്.വൈകീട്ട് 8 മണിക്ക് ശേഷം സിഗരറ്റ് വലിക്കുന്നതില് നിന്ന് യുവതിയെ വിലക്കിയിട്ടും ഉണ്ട്.വൈകുന്നേരങ്ങളില് യുവതി സിഗരറ്റ് വലിക്കുമ്പോള് പുക മുഴുവന് തങ്ങളുടെ അപ്പാര്ട്ട് മെന്റിലേക്ക് കയറി വരുന്നെന്നാണ് അയല്വാസിയായ മാര്ഷലിന്റെ പരാതി.ഇത് ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നു എന്നും ഇവര് പരാതിയില് പറയുന്നു.കേസ് പരിഗണിച്ച കോടതി രാത്രി 8 മണിയ്ക്കും 6 മണിയ്ക്കും ഇടയില് ബാല്ക്കണിയില് നിന്ന് പുക വലിക്കരുതെന്ന് യുവതിയക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.25,0000 യൂറോ(1 കോടി 18 ലക്ഷം ) ആണ് കോടതി പിഴ വിധിച്ചത്.പൊതുസ്ഥലങ്ങളില് സിഗരറ്റ് വലിക്കുന്നത് ഇറ്റലിയില് കുറ്റകരമല്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല് കോടതിയ്ക്ക് നടപടി സ്വീകരിക്കാമെന്നാണ് രാജ്യത്തെ നിയമം
രാത്രി പുകവലിച്ച സ്ത്രീയ്ക്ക് തടവും പിഴയും; 8 മണിയ്ക്ക് ശേഷം സിഗരറ്റ് വലിയ്ക്കരുതെന്നും കോടതി
https://malayalam.oneindia.com/news/international/cigarette-court-imposed-fine-on-lady-164030.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മരിയ 1, 2017, 15:45 ബെര്ലിന്: ഫ്ളാറ്റിന്റെ ബാല്ക്കണിയില് ഇരുന്ന് സിഗരറ്റ് വലിച്ച യുവതിയ്ക്ക് തടവ് ശിക്ഷയും പിഴയും.2008 മുതല് ബെര്ലിനില് താമസിക്കുന്ന ഉത എഫ് എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്.വൈകുന്നേരങ്ങളില് യുവതി ബാല്ക്കണിയില് നിന്ന് സിഗരറ്റ് വലിക്കുന്നത് തങ്ങള്ക്ക് ശല്യമാണെന്ന അയല്വാസിയുടെ പരാതിയിന്മേലാണ് കോടതി ശിക്ഷ വിധിച്ചത്.വൈകീട്ട് 8 മണിക്ക് ശേഷം സിഗരറ്റ് വലിക്കുന്നതില് നിന്ന് യുവതിയെ വിലക്കിയിട്ടും ഉണ്ട്.വൈകുന്നേരങ്ങളില് യുവതി സിഗരറ്റ് വലിക്കുമ്പോള് പുക മുഴുവന് തങ്ങളുടെ അപ്പാര്ട്ട് മെന്റിലേക്ക് കയറി വരുന്നെന്നാണ് അയല്വാസിയായ മാര്ഷലിന്റെ പരാതി.ഇത് ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നു എന്നും ഇവര് പരാതിയില് പറയുന്നു.കേസ് പരിഗണിച്ച കോടതി രാത്രി 8 മണിയ്ക്കും 6 മണിയ്ക്കും ഇടയില് ബാല്ക്കണിയില് നിന്ന് പുക വലിക്കരുതെന്ന് യുവതിയക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.25,0000 യൂറോ(1 കോടി 18 ലക്ഷം ) ആണ് കോടതി പിഴ വിധിച്ചത്.പൊതുസ്ഥലങ്ങളില് സിഗരറ്റ് വലിക്കുന്നത് ഇറ്റലിയില് കുറ്റകരമല്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല് കോടതിയ്ക്ക് നടപടി സ്വീകരിക്കാമെന്നാണ് രാജ്യത്തെ നിയമം ### Headline : രാത്രി പുകവലിച്ച സ്ത്രീയ്ക്ക് തടവും പിഴയും; 8 മണിയ്ക്ക് ശേഷം സിഗരറ്റ് വലിയ്ക്കരുതെന്നും കോടതി
672
കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില് നിര്ണായക വിവരങ്ങള് പുറത്ത്.രാജ്കുമാറിന് കസ്റ്റഡിയില് ക്രൂരമായി മര്ദനമേറ്റിരുന്നുവെന്നാണ് രണ്ടാം പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നത്.നേരത്തെ പോസ്റ്റുമോര്ട്ടം നടത്തിയപ്പോള് കണ്ടെത്താത്ത പരിക്കുകളും ഇതില് കണ്ടെത്തിയിട്ടുണ്ട്.കാലുകള് ബലമായി അകത്തിയപ്പോഴുണ്ടായ പരിക്കുകള് ശരീരത്തിലുണ്ട്.നെഞ്ചിന്റെയും വയറിന്റെയും പിന്നിലും പരിക്കുകളുണ്ട്.ഈ പരിക്കുകള് മരണത്തിന് കാരണമായേക്കാമെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.രാജ്കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മര്ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും കണ്ടെത്തലുണ്ട്.ന്യൂമോണിയ കാരണമാണ് രാജ്കുമാര് മരിച്ചതെന്നാണ് നേരത്തെയുണ്ടായിരുന്ന പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് കണ്ടെത്തിയിരുന്നത്.എന്നാല് ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നുവെന്നും ഗുരുതരമായ അണുബാധയ്ക്ക് പിന്നാലെ ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.അതേസമയം രാജ്കുമാറിന്റെ അന്തരികാവയവങ്ങള് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.ഇത് വിദഗ്ധ പരിശോധനയ്ക്കായി അയക്കും.രാജ്കുമാറിന് ന്യൂമോണിയ ബാധ എത്രത്തോളമുണ്ടായിരുന്നുവെന്ന് ഇതിലൂടെ സ്ഥിരീകരിക്കാനാവും.കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില് വെച്ചാണ് പോസ്റ്റുമോര്ട്ടം നടത്തിയത്.മൃതദേഹം അഴുകിയ നിലയിലായിരുന്നു.കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രാജ്കുമാറിന്റെ ബന്ധുക്കളുടെ ഹര്ജിയില് മുഴുവന് രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു.കസ്റ്റഡി കൊലയില് ഒന്നാം പ്രതി എസ്ഐ സാബു ഹൈക്കോടതിയില് ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്.കോടതിയില് രാജ്കുമാറഇനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി മുന് എസ്പിയും ഡിവൈഎസ്പിയും അറിഞ്ഞാണെന്ന് സാബുവിന്റെ അഭിഭാഷകന് കോടതിയില് വ്യക്തമാക്കിയിട്ടുണ്ട്.അപ്പോള് രാജ്കുമാറിനെ മര്ദിച്ച് കൊന്നത് ആരാണെന്നായിരുന്നു കോടതിയുടെ ചോദ്യം
രാജ്കുമാറിന് ക്രൂരമായി മര്ദനമേറ്റു, റീപോസ്റ്റുമോര്ട്ടില് നിര്ണായക വിവരങ്ങള് പുറത്ത്
https://malayalam.oneindia.com/news/india/custody-death-rajkumar-brutally-beaten-says-postmortem-report-230747.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില് നിര്ണായക വിവരങ്ങള് പുറത്ത്.രാജ്കുമാറിന് കസ്റ്റഡിയില് ക്രൂരമായി മര്ദനമേറ്റിരുന്നുവെന്നാണ് രണ്ടാം പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നത്.നേരത്തെ പോസ്റ്റുമോര്ട്ടം നടത്തിയപ്പോള് കണ്ടെത്താത്ത പരിക്കുകളും ഇതില് കണ്ടെത്തിയിട്ടുണ്ട്.കാലുകള് ബലമായി അകത്തിയപ്പോഴുണ്ടായ പരിക്കുകള് ശരീരത്തിലുണ്ട്.നെഞ്ചിന്റെയും വയറിന്റെയും പിന്നിലും പരിക്കുകളുണ്ട്.ഈ പരിക്കുകള് മരണത്തിന് കാരണമായേക്കാമെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.രാജ്കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മര്ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും കണ്ടെത്തലുണ്ട്.ന്യൂമോണിയ കാരണമാണ് രാജ്കുമാര് മരിച്ചതെന്നാണ് നേരത്തെയുണ്ടായിരുന്ന പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് കണ്ടെത്തിയിരുന്നത്.എന്നാല് ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നുവെന്നും ഗുരുതരമായ അണുബാധയ്ക്ക് പിന്നാലെ ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.അതേസമയം രാജ്കുമാറിന്റെ അന്തരികാവയവങ്ങള് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.ഇത് വിദഗ്ധ പരിശോധനയ്ക്കായി അയക്കും.രാജ്കുമാറിന് ന്യൂമോണിയ ബാധ എത്രത്തോളമുണ്ടായിരുന്നുവെന്ന് ഇതിലൂടെ സ്ഥിരീകരിക്കാനാവും.കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില് വെച്ചാണ് പോസ്റ്റുമോര്ട്ടം നടത്തിയത്.മൃതദേഹം അഴുകിയ നിലയിലായിരുന്നു.കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രാജ്കുമാറിന്റെ ബന്ധുക്കളുടെ ഹര്ജിയില് മുഴുവന് രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു.കസ്റ്റഡി കൊലയില് ഒന്നാം പ്രതി എസ്ഐ സാബു ഹൈക്കോടതിയില് ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്.കോടതിയില് രാജ്കുമാറഇനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി മുന് എസ്പിയും ഡിവൈഎസ്പിയും അറിഞ്ഞാണെന്ന് സാബുവിന്റെ അഭിഭാഷകന് കോടതിയില് വ്യക്തമാക്കിയിട്ടുണ്ട്.അപ്പോള് രാജ്കുമാറിനെ മര്ദിച്ച് കൊന്നത് ആരാണെന്നായിരുന്നു കോടതിയുടെ ചോദ്യം ### Headline : രാജ്കുമാറിന് ക്രൂരമായി മര്ദനമേറ്റു, റീപോസ്റ്റുമോര്ട്ടില് നിര്ണായക വിവരങ്ങള് പുറത്ത്
673
അറബിക്കടലില് രൂപം കൊണ്ട 'മഹാ' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു.സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്.ലക്ഷദ്വീപില് കനത്ത കാറ്റും മഴയുമാണ്.റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില് കേരളമില്ലെങ്കിലും കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.മഹാ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില് 90 മുതല് 140 കിലോമീറ്റര് വരെ വേഗത്തിലേക്ക് എത്താനാണ് സാധ്യത.അടുത്ത 12 മണിക്കൂറില് വടക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് മധ്യ കിഴക്കന് അറബിക്കടലിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തല്.കേരള തീരത്തോട് ചേര്ന്ന കടല് പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കും.ചില സമയങ്ങളില് ശക്തമായ കാറ്റും ചിലയിടങ്ങളില് ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്.മധ്യകേരളത്തിലും വടക്കന് കേരളത്തിലും മഴ ശക്തമാകും.പൊതുജനങ്ങളും സര്ക്കാര് സംവിധാനങ്ങളും ജാഗ്രത പുലര്ത്തണം.ഓറഞ്ച് അലര്ട്ട് നിലനില്ക്കുന്ന പ്രദേശങ്ങളില് ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുള്പൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.മലയോരമേഖലയിലും, തീരദേശത്തും ശക്തമായ കാറ്റ് വീശാന് സാധ്യതയുള്ളതിനാല് അവിടേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം.അടച്ചുറപ്പുള്ള മേല്ക്കൂരയില്ലാത്ത വീടുകളില് താമസിക്കുന്നവരെ മാറ്റുന്നതിനായി ക്യാമ്പുകള് തുറക്കാന് ദുരന്ത നിവാരണ അതോറിറ്റി നിര്ദേശം നല്കി.താഴ്ന്ന പ്രദേശങ്ങളിലും അപകട മേഖലകളിലും താമസിക്കുന്നവര് പ്രത്യേക ശ്രദ്ധ പുലര്ത്തണം.അതി ശക്തമായ കാറ്റ് വീശാനും കടല് പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല് നവംബര് മൂന്നു വരെ മത്സ്യത്തൊഴിലാളികള് ഒരു കാരണവശാലും കടലില് പോകരുതെന്ന് കര്ശന മുന്നറിയിപ്പുണ്ട്.എല്ലാ ജില്ലകളിലും എമര്ജന്സി ഓപ്പറേഷന് സെന്ററുകള് പ്രവര്ത്തിക്കുന്നുണ്ട്.അത്യാവശ്യങ്ങള്ക്ക് ടോള് ഫ്രീ നമ്പറായ 1077ല് ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിര്ദേശം നല്കി
മഹാ' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; ലക്ഷദ്വീപില് റെഡ് അലേര്ട്ട്; പത്ത് ജില്ലകളിൽ ഓറഞ്ച് അലര്ട്ട്
https://www.malayalamexpress.in/archives/896319/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അറബിക്കടലില് രൂപം കൊണ്ട 'മഹാ' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു.സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്.ലക്ഷദ്വീപില് കനത്ത കാറ്റും മഴയുമാണ്.റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില് കേരളമില്ലെങ്കിലും കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.മഹാ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില് 90 മുതല് 140 കിലോമീറ്റര് വരെ വേഗത്തിലേക്ക് എത്താനാണ് സാധ്യത.അടുത്ത 12 മണിക്കൂറില് വടക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിച്ച് മധ്യ കിഴക്കന് അറബിക്കടലിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തല്.കേരള തീരത്തോട് ചേര്ന്ന കടല് പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കും.ചില സമയങ്ങളില് ശക്തമായ കാറ്റും ചിലയിടങ്ങളില് ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്.മധ്യകേരളത്തിലും വടക്കന് കേരളത്തിലും മഴ ശക്തമാകും.പൊതുജനങ്ങളും സര്ക്കാര് സംവിധാനങ്ങളും ജാഗ്രത പുലര്ത്തണം.ഓറഞ്ച് അലര്ട്ട് നിലനില്ക്കുന്ന പ്രദേശങ്ങളില് ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുള്പൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.മലയോരമേഖലയിലും, തീരദേശത്തും ശക്തമായ കാറ്റ് വീശാന് സാധ്യതയുള്ളതിനാല് അവിടേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം.അടച്ചുറപ്പുള്ള മേല്ക്കൂരയില്ലാത്ത വീടുകളില് താമസിക്കുന്നവരെ മാറ്റുന്നതിനായി ക്യാമ്പുകള് തുറക്കാന് ദുരന്ത നിവാരണ അതോറിറ്റി നിര്ദേശം നല്കി.താഴ്ന്ന പ്രദേശങ്ങളിലും അപകട മേഖലകളിലും താമസിക്കുന്നവര് പ്രത്യേക ശ്രദ്ധ പുലര്ത്തണം.അതി ശക്തമായ കാറ്റ് വീശാനും കടല് പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല് നവംബര് മൂന്നു വരെ മത്സ്യത്തൊഴിലാളികള് ഒരു കാരണവശാലും കടലില് പോകരുതെന്ന് കര്ശന മുന്നറിയിപ്പുണ്ട്.എല്ലാ ജില്ലകളിലും എമര്ജന്സി ഓപ്പറേഷന് സെന്ററുകള് പ്രവര്ത്തിക്കുന്നുണ്ട്.അത്യാവശ്യങ്ങള്ക്ക് ടോള് ഫ്രീ നമ്പറായ 1077ല് ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിര്ദേശം നല്കി ### Headline : മഹാ' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; ലക്ഷദ്വീപില് റെഡ് അലേര്ട്ട്; പത്ത് ജില്ലകളിൽ ഓറഞ്ച് അലര്ട്ട്
674
കേരള ടൂറിസം സോഷ്യല്മീഡിയയില് പേസ്റ്റ് ചെയ്ത ബീഫിന്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്.കേരള ടൂറിസത്തിന്റെ ട്വീറ്റ് പശുവിനെ പൂജിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആരോപിക്കുന്നത്.ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ ഈ ട്വീറ്റ് എന്നാണ് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്സാല് ചോദിച്ചത്.ശങ്കരാചാര്യരുടെ പുണ്യഭൂമിയില് നിന്നാണോ ഇങ്ങനൊരു ട്വീറ്റ് എന്നും വിനോദ് ബല്സാല് ചോദിച്ചു."ഈ ട്വീറ്റ് ടൂറിസത്തെയാണോ, ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്? ഇത് കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ട്വീറ്റല്ലേ? ശങ്കരാചാര്യരുടെ പുണ്യഭൂമിയില് നിന്നാണോ ഈ ട്വീറ്റ് പുറപ്പെട്ടത്?"- ടൂറിസം വകുപ്പിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ബൽസാൽ ചോദിച്ചു.കേരള ഗവര്ണര്, കേരള മുഖ്യമന്ത്രി, മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരെ വിനോദ് ബന്സാല് ട്വീറ്റില് ടാഗ് ചെയ്തിട്ടുണ്ട്.ഇത്തരം ട്വീറ്റുകള് ചെയ്യുന്നതില് നിന്നും കേരള ടൂറിസം വകുപ്പ് പിന്മാറണമെന്നും ബല്സാലിന്റെ ട്വീറ്റില് പറയുന്നു.കേരളത്തിന്റെ വിനോദസഞ്ചാരികളില് പശുവിനെ ആരാധിക്കുന്ന നിരവധി പേരുണ്ടെന്നും ഭക്തരുടെ മതപരമായ വികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തിലുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കാന് പാടില്ലെന്നുമാണ് വിനോദ് ബന്സാലിന്റെ വാദം.കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര് പേജിലാണ് ബുധനാഴ്ച ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്തത്
ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയുമായി വിശ്വഹിന്ദു പരിഷത്ത്
https://www.malayalamexpress.in/archives/1019156/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരള ടൂറിസം സോഷ്യല്മീഡിയയില് പേസ്റ്റ് ചെയ്ത ബീഫിന്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്.കേരള ടൂറിസത്തിന്റെ ട്വീറ്റ് പശുവിനെ പൂജിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആരോപിക്കുന്നത്.ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ ഈ ട്വീറ്റ് എന്നാണ് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്സാല് ചോദിച്ചത്.ശങ്കരാചാര്യരുടെ പുണ്യഭൂമിയില് നിന്നാണോ ഇങ്ങനൊരു ട്വീറ്റ് എന്നും വിനോദ് ബല്സാല് ചോദിച്ചു."ഈ ട്വീറ്റ് ടൂറിസത്തെയാണോ, ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്? ഇത് കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ട്വീറ്റല്ലേ? ശങ്കരാചാര്യരുടെ പുണ്യഭൂമിയില് നിന്നാണോ ഈ ട്വീറ്റ് പുറപ്പെട്ടത്?"- ടൂറിസം വകുപ്പിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ബൽസാൽ ചോദിച്ചു.കേരള ഗവര്ണര്, കേരള മുഖ്യമന്ത്രി, മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരെ വിനോദ് ബന്സാല് ട്വീറ്റില് ടാഗ് ചെയ്തിട്ടുണ്ട്.ഇത്തരം ട്വീറ്റുകള് ചെയ്യുന്നതില് നിന്നും കേരള ടൂറിസം വകുപ്പ് പിന്മാറണമെന്നും ബല്സാലിന്റെ ട്വീറ്റില് പറയുന്നു.കേരളത്തിന്റെ വിനോദസഞ്ചാരികളില് പശുവിനെ ആരാധിക്കുന്ന നിരവധി പേരുണ്ടെന്നും ഭക്തരുടെ മതപരമായ വികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തിലുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കാന് പാടില്ലെന്നുമാണ് വിനോദ് ബന്സാലിന്റെ വാദം.കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര് പേജിലാണ് ബുധനാഴ്ച ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്തത് ### Headline : ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയുമായി വിശ്വഹിന്ദു പരിഷത്ത്
675
കാൺപൂർ: ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐഐടി കാൺപൂർ.പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിവർക്ക് മാത്രമേ ഐഐടി കാൺപൂരിൽ പ്രവേശനം ലഭിക്കുകയുള്ളു.അതിനാൽ തന്നെ മിടുക്കന്മാരും മിടുക്കികളുമാണ് ഐഐടി കാൺപൂരിൽ പഠിക്കുന്നത്.ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..എന്നാൽ ഞെട്ടിക്കുന്നൊരു വാർത്തയാണ് കാൺപൂർ ഐഐടിയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമയാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.ഐഐടി അധികൃതർ ക്യാമ്പസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.ലഹരി ഉപയോഗിക്കുന്നവരിൽ മിക്കവരും പഠിക്കാൻ മിടുക്കരായവരാണെന്നാണ് ആക്ടിംഗ് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞത്.കാമ്പസിനുള്ളിൽ തന്നെയുള്ളവരാണ് ലഹരിമരുന്ന് എത്തിക്കുന്നത്.സെക്യൂരിറ്റി ജീവനക്കാർ, താൽക്കാലിക ജീവനക്കാർ തുടങ്ങിയവരാണ് ലഹരിമരുന്ന് കടത്തുന്നതെന്നും, കൂടുതൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും മനീന്ദ്ര അഗൾവാൾ പറഞ്ഞു.സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റിന് വിവരം നൽകിയിട്ടുണ്ട്.പോലീസ് ഇടപെടലിലൂടെ ക്യാമ്പസിലേക്കുള്ള ലഹരിമരുന്ന് കടത്തൽ തടയാനാകുമെന്നാണ് പ്രതീക്ഷ.അതേസമയം, ലഹരി മരുന്നിന് അടിമപ്പെട്ടവർക്ക് കൗൺസിലിങ് നൽകാനും ഐഐടി അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്.ലഹരി ഉപയോഗിക്കുന്നവരെന്ന് തിരിച്ചറിഞ്ഞവരെ ഉടൻതന്നെ കൗണ്സിലിങിന് വിധേയമാക്കുമെന്നും, മറ്റു നടപടികൾ സ്വീകരിക്കുമെന്നും ആക്ടിംഗ് ഡയറക്ടർ അറിയിച്ചു
പഠിക്കാൻ മിടുക്കരാണ്, പക്ഷേ കഞ്ചാവുമടിക്കും! ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമകൾ
https://malayalam.oneindia.com/news/india/hundreds-at-iit-kanpur-use-drugs-says-internal-probe-188430.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാൺപൂർ: ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐഐടി കാൺപൂർ.പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിവർക്ക് മാത്രമേ ഐഐടി കാൺപൂരിൽ പ്രവേശനം ലഭിക്കുകയുള്ളു.അതിനാൽ തന്നെ മിടുക്കന്മാരും മിടുക്കികളുമാണ് ഐഐടി കാൺപൂരിൽ പഠിക്കുന്നത്.ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..എന്നാൽ ഞെട്ടിക്കുന്നൊരു വാർത്തയാണ് കാൺപൂർ ഐഐടിയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമയാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.ഐഐടി അധികൃതർ ക്യാമ്പസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.ലഹരി ഉപയോഗിക്കുന്നവരിൽ മിക്കവരും പഠിക്കാൻ മിടുക്കരായവരാണെന്നാണ് ആക്ടിംഗ് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞത്.കാമ്പസിനുള്ളിൽ തന്നെയുള്ളവരാണ് ലഹരിമരുന്ന് എത്തിക്കുന്നത്.സെക്യൂരിറ്റി ജീവനക്കാർ, താൽക്കാലിക ജീവനക്കാർ തുടങ്ങിയവരാണ് ലഹരിമരുന്ന് കടത്തുന്നതെന്നും, കൂടുതൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും മനീന്ദ്ര അഗൾവാൾ പറഞ്ഞു.സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റിന് വിവരം നൽകിയിട്ടുണ്ട്.പോലീസ് ഇടപെടലിലൂടെ ക്യാമ്പസിലേക്കുള്ള ലഹരിമരുന്ന് കടത്തൽ തടയാനാകുമെന്നാണ് പ്രതീക്ഷ.അതേസമയം, ലഹരി മരുന്നിന് അടിമപ്പെട്ടവർക്ക് കൗൺസിലിങ് നൽകാനും ഐഐടി അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്.ലഹരി ഉപയോഗിക്കുന്നവരെന്ന് തിരിച്ചറിഞ്ഞവരെ ഉടൻതന്നെ കൗണ്സിലിങിന് വിധേയമാക്കുമെന്നും, മറ്റു നടപടികൾ സ്വീകരിക്കുമെന്നും ആക്ടിംഗ് ഡയറക്ടർ അറിയിച്ചു ### Headline : പഠിക്കാൻ മിടുക്കരാണ്, പക്ഷേ കഞ്ചാവുമടിക്കും! ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമകൾ
676
അഫ്സറുലിനെ ചുട്ടുകൊന്നതില് കുറ്റബോധമില്ല...ഇപ്പോഴും പറയുന്നത് മുസ്ലീം വിദ്വേഷം...19, 2018, 18:38 ലൗ ജിഹാദ് മറ; അവിഹിത ബന്ധം മറയ്ക്കാനുള്ള തന്ത്രം, അഫ്രാസുല് കേസില് ശംഭുലാലിനെതിരെ കുറ്റപത്രം 15, 2018, 12:43 മുസ്ലിമിനെ കൊന്ന് കത്തിച്ച ശംഭുലാലിന് ലക്ഷങ്ങള്; അക്കൗണ്ടിലേക്ക് പണമൊഴുക്ക്!! പോലീസ് ചെയ്തത് 14, 2017, 15:17 ജിഹാദികളെ ഒന്നിപ്പിച്ച് ട്രംപിന്റെ നീക്കം; ഐസിസും അല് ഖ്വായ്ദയും ഒറ്റക്കെട്ട്...രക്തച്ചൊരിച്ചിൽ? 8, 2017, 11:45 ജിഹാദി വധുക്കൾ നാട്ടിലേക്ക് മടങ്ങുന്നു...ഐസിസ് തകർന്നിട്ടല്ല; പുത്തൻ ജിഹാദി കുഞ്ഞുങ്ങളെ വളര്ത്താൻ 28, 2017, 15:19 പോപ്പുലര് ഫ്രണ്ട് വനിതാ നേതാവിനെ തേടി എന്ഐഎ; പിശാചുവല്ക്കരണമെന്ന് സൈനബ 2, 2017, 12:33 പോപ്പുലര് ഫ്രണ്ടിനെതിരേ കേരളം നടപടിയെടുക്കണമെന്ന് കേന്ദ്രം, ഡിജിപി നിര്ദേശം നല്കി 1, 2017, 18:26 അഖിലയും നിമിഷയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവർ! മാറാട് കേസിൽ തെളിവ് നശിപ്പിച്ചത് ഇ അഹമ്മദ്...8, 2017, 17:34 ലവ് ജിഹാദിന് പിന്നാലെ കേരളത്തിൽ ഫുഡ് ജിഹാദും! കുഴിമന്തിയിലും കുബ്ബൂസിലും അറബിമാന്ത്രികമെന്ന്...7, 2017, 12:12 ഡാര്വിന്റെ പരിണാമ സിദ്ധാന്തം സ്കൂള് പാഠപുസ്തകങ്ങളില് നിന്ന് മാറ്റുന്നു; തുര്ക്കിയില് വിവാദം 19, 2017, 08:37 സാക്കിര് റാഷിദ് ഭട്ട് പുതിയ അല്ഖ്വയ്ദ തലവന്!! കശ്മീരില് ഭീകരര് വേരുറയ്ക്കുന്നു
ജിഹാദ്: Latest ജിഹാദ്
https://malayalam.oneindia.com/topic/%E0%B4%9C%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അഫ്സറുലിനെ ചുട്ടുകൊന്നതില് കുറ്റബോധമില്ല...ഇപ്പോഴും പറയുന്നത് മുസ്ലീം വിദ്വേഷം...19, 2018, 18:38 ലൗ ജിഹാദ് മറ; അവിഹിത ബന്ധം മറയ്ക്കാനുള്ള തന്ത്രം, അഫ്രാസുല് കേസില് ശംഭുലാലിനെതിരെ കുറ്റപത്രം 15, 2018, 12:43 മുസ്ലിമിനെ കൊന്ന് കത്തിച്ച ശംഭുലാലിന് ലക്ഷങ്ങള്; അക്കൗണ്ടിലേക്ക് പണമൊഴുക്ക്!! പോലീസ് ചെയ്തത് 14, 2017, 15:17 ജിഹാദികളെ ഒന്നിപ്പിച്ച് ട്രംപിന്റെ നീക്കം; ഐസിസും അല് ഖ്വായ്ദയും ഒറ്റക്കെട്ട്...രക്തച്ചൊരിച്ചിൽ? 8, 2017, 11:45 ജിഹാദി വധുക്കൾ നാട്ടിലേക്ക് മടങ്ങുന്നു...ഐസിസ് തകർന്നിട്ടല്ല; പുത്തൻ ജിഹാദി കുഞ്ഞുങ്ങളെ വളര്ത്താൻ 28, 2017, 15:19 പോപ്പുലര് ഫ്രണ്ട് വനിതാ നേതാവിനെ തേടി എന്ഐഎ; പിശാചുവല്ക്കരണമെന്ന് സൈനബ 2, 2017, 12:33 പോപ്പുലര് ഫ്രണ്ടിനെതിരേ കേരളം നടപടിയെടുക്കണമെന്ന് കേന്ദ്രം, ഡിജിപി നിര്ദേശം നല്കി 1, 2017, 18:26 അഖിലയും നിമിഷയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവർ! മാറാട് കേസിൽ തെളിവ് നശിപ്പിച്ചത് ഇ അഹമ്മദ്...8, 2017, 17:34 ലവ് ജിഹാദിന് പിന്നാലെ കേരളത്തിൽ ഫുഡ് ജിഹാദും! കുഴിമന്തിയിലും കുബ്ബൂസിലും അറബിമാന്ത്രികമെന്ന്...7, 2017, 12:12 ഡാര്വിന്റെ പരിണാമ സിദ്ധാന്തം സ്കൂള് പാഠപുസ്തകങ്ങളില് നിന്ന് മാറ്റുന്നു; തുര്ക്കിയില് വിവാദം 19, 2017, 08:37 സാക്കിര് റാഷിദ് ഭട്ട് പുതിയ അല്ഖ്വയ്ദ തലവന്!! കശ്മീരില് ഭീകരര് വേരുറയ്ക്കുന്നു ### Headline : ജിഹാദ്: Latest ജിഹാദ്
677
പുരുളിയ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി.പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികള് എന്ന് മുദ്രകുത്തുന്ന ബിജെപിയെ രാജ്യത്തെ രാഷ്ട്രീയ പാര്ട്ടികളും പൗരസമൂഹവും ചേര്ന്ന് ഒറ്റപ്പെടുത്തണമെന്ന് മമത ബാനര്ജി ആഹ്വാനം ചെയ്തു.രാജ്യത്ത് നിയമപ്രകാരം പൗരന്മാരായിരിക്കുന്നവരുടെ പൗരത്വം റദ്ദ് ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്.പൗരത്വ രജിസ്റ്റര് ബംഗാളില് നടപ്പിലാക്കാന് അനുവദിക്കില്ലെന്നും മമത പറഞ്ഞു.പൗരത്വ പട്ടിക തയ്യാറാക്കുന്നതിനുളള നടപടികള് ബംഗാള് സര്ക്കാര് നിര്ത്തി വെച്ചിരിക്കുകയാണ്.പുരുളിയയില് സംഘടിപ്പിച്ച 5 കിലോമീറ്റര് ലോംഗ് മാര്ച്ചിലാണ് മമത ബിജെപിയെ കടന്നാക്രമിച്ചത്.പൗരത്വ ഭേദഗതി നിയമം പിന്വലിക്കുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്നും മമത ബാനര്ജി പറഞ്ഞു.നിങ്ങളുടെ പേര് വോട്ടര് പട്ടികയില് ഉണ്ടെന്ന് ഉറപ്പ് വരുത്തൂ, ബാക്കിയെല്ലാം താന് നോക്കിക്കൊള്ളാമെന്നും മമത പറഞ്ഞു.ഒരാള്ക്ക് പോലും ഈ രാജ്യം വിട്ട് പോകേണ്ടതായി വരില്ലെന്നും മമത ബാനര്ജി കൂട്ടിച്ചേര്ത്തു.സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും രാജ്യദ്രോഹിയെന്ന് മുദ്രകുത്തുകയാണെന്നും മമത ബാനര്ജി ആരോപിച്ചു.പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നേരത്തെയും മമത ബാനര്ജി കൂറ്റന് പ്രതിഷേധ റാലികള് സംഘടിപ്പിച്ചിരുന്നു.കവിതയെഴുതിയും മമത പ്രതിഷേധം അറിയിച്ചിരുന്നു.പശ്ചിമ ബംഗാളില് പൗരത്വ ഭേദഗതി നിയമത്തിലൂടെ വോട്ട് പിടിക്കാം എന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്.എന്നാല് പൗരത്വ നിയമം കൊണ്ടുവന്നത് ബിജെപിക്ക് സംസ്ഥാനത്ത് വന് തിരിച്ചടിയായി മാറിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്
വോട്ടര് പട്ടികയില് പേരുണ്ടെന്ന് ഉറപ്പ് വരുത്തൂ, ബാക്കിയെല്ലാം താന് നോക്കിക്കൊള്ളാമെന്ന് മമത
https://malayalam.oneindia.com/news/india/mamata-banerjee-urges-political-parties-to-isolate-bjp-239488.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പുരുളിയ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി.പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികള് എന്ന് മുദ്രകുത്തുന്ന ബിജെപിയെ രാജ്യത്തെ രാഷ്ട്രീയ പാര്ട്ടികളും പൗരസമൂഹവും ചേര്ന്ന് ഒറ്റപ്പെടുത്തണമെന്ന് മമത ബാനര്ജി ആഹ്വാനം ചെയ്തു.രാജ്യത്ത് നിയമപ്രകാരം പൗരന്മാരായിരിക്കുന്നവരുടെ പൗരത്വം റദ്ദ് ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്.പൗരത്വ രജിസ്റ്റര് ബംഗാളില് നടപ്പിലാക്കാന് അനുവദിക്കില്ലെന്നും മമത പറഞ്ഞു.പൗരത്വ പട്ടിക തയ്യാറാക്കുന്നതിനുളള നടപടികള് ബംഗാള് സര്ക്കാര് നിര്ത്തി വെച്ചിരിക്കുകയാണ്.പുരുളിയയില് സംഘടിപ്പിച്ച 5 കിലോമീറ്റര് ലോംഗ് മാര്ച്ചിലാണ് മമത ബിജെപിയെ കടന്നാക്രമിച്ചത്.പൗരത്വ ഭേദഗതി നിയമം പിന്വലിക്കുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്നും മമത ബാനര്ജി പറഞ്ഞു.നിങ്ങളുടെ പേര് വോട്ടര് പട്ടികയില് ഉണ്ടെന്ന് ഉറപ്പ് വരുത്തൂ, ബാക്കിയെല്ലാം താന് നോക്കിക്കൊള്ളാമെന്നും മമത പറഞ്ഞു.ഒരാള്ക്ക് പോലും ഈ രാജ്യം വിട്ട് പോകേണ്ടതായി വരില്ലെന്നും മമത ബാനര്ജി കൂട്ടിച്ചേര്ത്തു.സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും രാജ്യദ്രോഹിയെന്ന് മുദ്രകുത്തുകയാണെന്നും മമത ബാനര്ജി ആരോപിച്ചു.പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നേരത്തെയും മമത ബാനര്ജി കൂറ്റന് പ്രതിഷേധ റാലികള് സംഘടിപ്പിച്ചിരുന്നു.കവിതയെഴുതിയും മമത പ്രതിഷേധം അറിയിച്ചിരുന്നു.പശ്ചിമ ബംഗാളില് പൗരത്വ ഭേദഗതി നിയമത്തിലൂടെ വോട്ട് പിടിക്കാം എന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്.എന്നാല് പൗരത്വ നിയമം കൊണ്ടുവന്നത് ബിജെപിക്ക് സംസ്ഥാനത്ത് വന് തിരിച്ചടിയായി മാറിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് ### Headline : വോട്ടര് പട്ടികയില് പേരുണ്ടെന്ന് ഉറപ്പ് വരുത്തൂ, ബാക്കിയെല്ലാം താന് നോക്കിക്കൊള്ളാമെന്ന് മമത
678
ദില്ലി: ദില്ലിയില് പിടിച്ചുപറി വ്യാപകമാണ്.പല സംഭവങ്ങളിലും കേസ് രജിസ്റ്റര് ചെയ്യാറില്ല.പരാതി ലഭിച്ചാല് തന്നെ പോലീസ് കാര്യക്ഷമമായി അന്വേഷിക്കാത്ത കേസുകളും ഏറെയാണ്.എന്നാല് കഴിഞ്ഞദിവസം നടന്ന പിടിച്ചുപറി ദില്ലി പോലീസിനെ പിടിച്ചുകുലുക്കുന്നതായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രി ദമയന്തി ബെന് മോദിയുടെ പഴ്സാണ് ബൈക്കിലെത്തിയ രണ്ടുപേര് തട്ടിപ്പറിച്ചത്.ഇരയുടെ ബന്ധം ബോധ്യമായതോടെ പോലീസ് തിരച്ചില് ശക്തമാക്കി.700ഓളം പോലീസുകാരാണ് പ്രതികളെ പിടിക്കാന് ഇറങ്ങിയത്.200ലധികം സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചു.അധികം വൈകാതെ പ്രതികളിലേക്ക് എത്തുകയും ചെയ്തു.ദില്ലിയിലെ ഗുജറാത്തി സമാജ് ഭവന് പുറത്തുവച്ചാണ് ദമയന്തിയുടെ പഴ്സ് തട്ടിപ്പറിച്ചത്.ഓട്ടോയില് കയറാനുള്ള ശ്രമത്തിലായിരുന്നു ദമയന്തി.യുദ്ധമുനമ്പില് യുഎസ്സിന്റെ 50 ആറ്റം ബോംബുകള്, സൗദിയും ഇറാനും തുര്ക്കിയും ചാരമാകുമോ? 56000 രൂപയും വാച്ചും രണ്ട് മൊബൈല് ഫോണുകളും ചില പ്രധാന രേഖകളും പഴ്സിലുണ്ടായിരുന്നുവെന്ന് ദമയന്തി നല്കിയ പരാതിയില് പറയുന്നു.ഹെല്മറ്റ് ധരിക്കാതെ ബൈക്കിലെത്തിയവരാണ് പഴ്സ് കവര്ന്നത്.ഇവര് സുല്ത്താന്പുരി ഭാഗത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില് വ്യക്തമായി.തുടര്ന്ന് അന്വേഷണം ഹരിയാനയിലെ സോനിപത്തിലേക്ക് നീണ്ടു.അവിടെ വച്ച് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.21കാരനായ ഗൗരവ്, ബാദല് എന്നിവരെയാണ് പിടികൂടിയത്.ബന്ധുവീട്ടില് ഒളിവില് കഴിയുകയായിരുന്നു ഗൗരവ്.ബാദല് സുല്ത്താന്പുരിയില് വച്ചാണ് അറസ്റ്റിലായത്.മോഷ്ടിച്ച വസ്തുക്കള് പോലീസ് കണ്ടെടുത്തു.പ്രധാനമന്ത്രിയുടെ സഹോദരന് പ്രഹ്ലാദ് മോദിയുടെ മകളാണ് ദമയന്തി.ദില്ലിയില് സപ്തംബര് 30 വരെയുള്ള കണക്ക് പ്രകാരം 4800 പിടിച്ചുപറി സംഭവങ്ങള് ഈ വര്ഷം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.പരാതി നല്കാത്ത സംഭവങ്ങള് ഇതിന് പുറമെയാണ്
മോദിയുടെ ബന്ധുവിന്റെ പഴ്സ് തട്ടിപ്പറിച്ചു; അന്വേഷണത്തിന് 700 പോലീസുകാര്, ദില്ലി ഇളക്കിമറിച്ചു
https://malayalam.oneindia.com/news/india/two-men-arrested-in-delhi-who-robbed-pm-modi-s-niece-purse-235188.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ദില്ലിയില് പിടിച്ചുപറി വ്യാപകമാണ്.പല സംഭവങ്ങളിലും കേസ് രജിസ്റ്റര് ചെയ്യാറില്ല.പരാതി ലഭിച്ചാല് തന്നെ പോലീസ് കാര്യക്ഷമമായി അന്വേഷിക്കാത്ത കേസുകളും ഏറെയാണ്.എന്നാല് കഴിഞ്ഞദിവസം നടന്ന പിടിച്ചുപറി ദില്ലി പോലീസിനെ പിടിച്ചുകുലുക്കുന്നതായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രി ദമയന്തി ബെന് മോദിയുടെ പഴ്സാണ് ബൈക്കിലെത്തിയ രണ്ടുപേര് തട്ടിപ്പറിച്ചത്.ഇരയുടെ ബന്ധം ബോധ്യമായതോടെ പോലീസ് തിരച്ചില് ശക്തമാക്കി.700ഓളം പോലീസുകാരാണ് പ്രതികളെ പിടിക്കാന് ഇറങ്ങിയത്.200ലധികം സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചു.അധികം വൈകാതെ പ്രതികളിലേക്ക് എത്തുകയും ചെയ്തു.ദില്ലിയിലെ ഗുജറാത്തി സമാജ് ഭവന് പുറത്തുവച്ചാണ് ദമയന്തിയുടെ പഴ്സ് തട്ടിപ്പറിച്ചത്.ഓട്ടോയില് കയറാനുള്ള ശ്രമത്തിലായിരുന്നു ദമയന്തി.യുദ്ധമുനമ്പില് യുഎസ്സിന്റെ 50 ആറ്റം ബോംബുകള്, സൗദിയും ഇറാനും തുര്ക്കിയും ചാരമാകുമോ? 56000 രൂപയും വാച്ചും രണ്ട് മൊബൈല് ഫോണുകളും ചില പ്രധാന രേഖകളും പഴ്സിലുണ്ടായിരുന്നുവെന്ന് ദമയന്തി നല്കിയ പരാതിയില് പറയുന്നു.ഹെല്മറ്റ് ധരിക്കാതെ ബൈക്കിലെത്തിയവരാണ് പഴ്സ് കവര്ന്നത്.ഇവര് സുല്ത്താന്പുരി ഭാഗത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില് വ്യക്തമായി.തുടര്ന്ന് അന്വേഷണം ഹരിയാനയിലെ സോനിപത്തിലേക്ക് നീണ്ടു.അവിടെ വച്ച് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.21കാരനായ ഗൗരവ്, ബാദല് എന്നിവരെയാണ് പിടികൂടിയത്.ബന്ധുവീട്ടില് ഒളിവില് കഴിയുകയായിരുന്നു ഗൗരവ്.ബാദല് സുല്ത്താന്പുരിയില് വച്ചാണ് അറസ്റ്റിലായത്.മോഷ്ടിച്ച വസ്തുക്കള് പോലീസ് കണ്ടെടുത്തു.പ്രധാനമന്ത്രിയുടെ സഹോദരന് പ്രഹ്ലാദ് മോദിയുടെ മകളാണ് ദമയന്തി.ദില്ലിയില് സപ്തംബര് 30 വരെയുള്ള കണക്ക് പ്രകാരം 4800 പിടിച്ചുപറി സംഭവങ്ങള് ഈ വര്ഷം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.പരാതി നല്കാത്ത സംഭവങ്ങള് ഇതിന് പുറമെയാണ് ### Headline : മോദിയുടെ ബന്ധുവിന്റെ പഴ്സ് തട്ടിപ്പറിച്ചു; അന്വേഷണത്തിന് 700 പോലീസുകാര്, ദില്ലി ഇളക്കിമറിച്ചു
679
തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില് ഇന്ത്യ എ ടീമിന് ഏഴു വിക്കറ്റ് ജയം.രണ്ടാം ഇന്നിങ്സില് 48 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില് ലക്ഷ്യത്തിലെത്തി.9.4 ഓവറില് ഇന്ത്യ വിജയത്തിലെത്തി.റിക്കി ഭുയി 20 റണ്സോടെയും ശിവം ദുബെ 12 റണ്സോടെയും പുറത്താകാതെ നിന്നു.ശ്രീകര് ഭരത് (5) പുറത്തായ ശേഷം ക്രീസിലെത്തിയ ദുബെ, നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്സറിന് പറത്തി വിജയറണ് കുറിച്ചു.ക്യാപ്റ്റന് ശുഭ്മാന് ഗില് (5), അങ്കിത് ബാവ്നെ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്.സ്കോര്: ദക്ഷിണാഫ്രിക്ക എ 164 & 186, ഇന്ത്യ എ 303 & 3/49.നേരത്തെ ആദ്യ ഇന്നിങ്സില് 164-ന് പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ 139 റണ്സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു.അവസാന ദിനമായ വ്യാഴാഴ്ച ഒമ്പത് വിക്കറ്റ് നഷ്ടത്തില് 179 റണ്സെന്ന നിലയില് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 186 റണ്സിന് പുറത്താകുകയായിരുന്നു.ഹെന് റിക്ക് ക്ലാസന് (48), വിയാന് മുള്ഡര് (46), സുബായ്ര് ഹംസ (44), ഖായ സോണ്ഡോ (10) എന്നിവര് മാത്രമാണ് രണ്ടാം ഇന്നിങ്സില് രണ്ടക്കം കണ്ടവര്.ഇന്ത്യയ്ക്കായി ഷഹബാസ് നദീം മൂന്നും ജലജ് സക്സേന, ശാര്ദുല് താക്കൂര് എന്നിവര് രണ്ടും വിക്കറ്റ് വീഴ്ത്തി.സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ അവാർഡുകൾ സംഘടിപ്പിക്കും
അനൗദ്യോഗിക ടെസ്റ്റില് ദക്ഷിണാഫ്രിക്കയെ തകര്ത്ത് ഇന്ത്യ എ
https://www.malayalamexpress.in/archives/802340/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില് ഇന്ത്യ എ ടീമിന് ഏഴു വിക്കറ്റ് ജയം.രണ്ടാം ഇന്നിങ്സില് 48 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില് ലക്ഷ്യത്തിലെത്തി.9.4 ഓവറില് ഇന്ത്യ വിജയത്തിലെത്തി.റിക്കി ഭുയി 20 റണ്സോടെയും ശിവം ദുബെ 12 റണ്സോടെയും പുറത്താകാതെ നിന്നു.ശ്രീകര് ഭരത് (5) പുറത്തായ ശേഷം ക്രീസിലെത്തിയ ദുബെ, നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്സറിന് പറത്തി വിജയറണ് കുറിച്ചു.ക്യാപ്റ്റന് ശുഭ്മാന് ഗില് (5), അങ്കിത് ബാവ്നെ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്.സ്കോര്: ദക്ഷിണാഫ്രിക്ക എ 164 & 186, ഇന്ത്യ എ 303 & 3/49.നേരത്തെ ആദ്യ ഇന്നിങ്സില് 164-ന് പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ 139 റണ്സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു.അവസാന ദിനമായ വ്യാഴാഴ്ച ഒമ്പത് വിക്കറ്റ് നഷ്ടത്തില് 179 റണ്സെന്ന നിലയില് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 186 റണ്സിന് പുറത്താകുകയായിരുന്നു.ഹെന് റിക്ക് ക്ലാസന് (48), വിയാന് മുള്ഡര് (46), സുബായ്ര് ഹംസ (44), ഖായ സോണ്ഡോ (10) എന്നിവര് മാത്രമാണ് രണ്ടാം ഇന്നിങ്സില് രണ്ടക്കം കണ്ടവര്.ഇന്ത്യയ്ക്കായി ഷഹബാസ് നദീം മൂന്നും ജലജ് സക്സേന, ശാര്ദുല് താക്കൂര് എന്നിവര് രണ്ടും വിക്കറ്റ് വീഴ്ത്തി.സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ അവാർഡുകൾ സംഘടിപ്പിക്കും ### Headline : അനൗദ്യോഗിക ടെസ്റ്റില് ദക്ഷിണാഫ്രിക്കയെ തകര്ത്ത് ഇന്ത്യ എ
680
ലഖ്നൗ: അയോധ്യയെ ജനശ്രദ്ധയാകര്ഷിക്കുന്ന നഗരമാക്കി മാറ്റാന് ഉത്തര് പ്രദേശിലെ ബിജെപി സര്ക്കാര് ശ്രമം തുടങ്ങി.ബജറ്റില് 500 കോടി രൂപയാണ് യോഗി ആദിത്യനാഥ് സര്ക്കാര് ഈ വര്ഷം മാറ്റിവയ്ക്കുന്നത്.വിമാനത്താവളം നിര്മിക്കുന്നതിനാണ് ഈ പണം പ്രധാനമായും വിനിയോഗിക്കുക.കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള് വികസിപ്പിക്കുന്നതിന് 85 കോടിയും തുളസി സ്മാരക് ഭവന്റെ പുനരുദ്ധാരണത്തിന് 10 കോടിയും ബജറ്റില് നീക്കിവച്ചു.അയോധ്യയിലെ തര്ക്ക ഭൂമിയില് രാമക്ഷേത്രം നിര്മിക്കുന്നതിന് മേല്ന്നോട്ടം വഹിക്കാന് പ്രത്യേക ട്രസ്റ്റ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.ട്രംപ് എത്തുമ്പോള് ഗുജറാത്തില് വന് പ്രതിഷേധം; കോണ്ഗ്രസ് പ്രഖ്യാപനത്തില് ബിജെപിക്ക് ആശങ്ക ശ്രീറാം ജന്മഭൂമി തീര്ഥ ക്ഷേത്ര ട്രസ്റ്റ് എന്നാണ് പേര് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലാണ് പ്രഖ്യാപിച്ചത്.ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ദില്ലിയില് ചേരുമെന്നാണ് വിവരം.ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്താണ് അയോധ്യ വികസനത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് യോഗി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.അന്താരാഷ്ട്ര ടൂറിസം മാപ്പില് അയോധ്യ ഇടംനേടണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഹനുമാന് ഗാര്ഹി ക്ഷേത്രത്തിലെ പൂജാരി രാജു ദാസ് പറഞ്ഞു.അയോധ്യയില് വിമാനത്താവളം നിര്ബന്ധമാണെന്നും വിദേശികളെ നഗരത്തിലേക്ക് ആകര്ഷിക്കുന്നതിന് അത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
അയോധ്യയ്ക്ക് 500 കോടി അനുവദിച്ച് യോഗി സര്ക്കാര്; വിമാനത്താവളം വരുന്നു
https://malayalam.oneindia.com/news/india/in-uttar-pradesh-budget-rs-595-crore-for-ayodhya-242319.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നൗ: അയോധ്യയെ ജനശ്രദ്ധയാകര്ഷിക്കുന്ന നഗരമാക്കി മാറ്റാന് ഉത്തര് പ്രദേശിലെ ബിജെപി സര്ക്കാര് ശ്രമം തുടങ്ങി.ബജറ്റില് 500 കോടി രൂപയാണ് യോഗി ആദിത്യനാഥ് സര്ക്കാര് ഈ വര്ഷം മാറ്റിവയ്ക്കുന്നത്.വിമാനത്താവളം നിര്മിക്കുന്നതിനാണ് ഈ പണം പ്രധാനമായും വിനിയോഗിക്കുക.കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള് വികസിപ്പിക്കുന്നതിന് 85 കോടിയും തുളസി സ്മാരക് ഭവന്റെ പുനരുദ്ധാരണത്തിന് 10 കോടിയും ബജറ്റില് നീക്കിവച്ചു.അയോധ്യയിലെ തര്ക്ക ഭൂമിയില് രാമക്ഷേത്രം നിര്മിക്കുന്നതിന് മേല്ന്നോട്ടം വഹിക്കാന് പ്രത്യേക ട്രസ്റ്റ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.ട്രംപ് എത്തുമ്പോള് ഗുജറാത്തില് വന് പ്രതിഷേധം; കോണ്ഗ്രസ് പ്രഖ്യാപനത്തില് ബിജെപിക്ക് ആശങ്ക ശ്രീറാം ജന്മഭൂമി തീര്ഥ ക്ഷേത്ര ട്രസ്റ്റ് എന്നാണ് പേര് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലാണ് പ്രഖ്യാപിച്ചത്.ട്രസ്റ്റിന്റെ ആദ്യ യോഗം ബുധനാഴ്ച ദില്ലിയില് ചേരുമെന്നാണ് വിവരം.ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്താണ് അയോധ്യ വികസനത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് യോഗി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.അന്താരാഷ്ട്ര ടൂറിസം മാപ്പില് അയോധ്യ ഇടംനേടണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഹനുമാന് ഗാര്ഹി ക്ഷേത്രത്തിലെ പൂജാരി രാജു ദാസ് പറഞ്ഞു.അയോധ്യയില് വിമാനത്താവളം നിര്ബന്ധമാണെന്നും വിദേശികളെ നഗരത്തിലേക്ക് ആകര്ഷിക്കുന്നതിന് അത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ### Headline : അയോധ്യയ്ക്ക് 500 കോടി അനുവദിച്ച് യോഗി സര്ക്കാര്; വിമാനത്താവളം വരുന്നു
681
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേന്ദ്ര മന്ത്രിമാരായ ഹർഷവർധൻ, എസ്.ജയശങ്കർ തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തി.ഡൽഹിയിലെ പോളിങ് റെക്കോർഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ആഹ്വാനം ചെയ്തു.എല്ലാവരും, പ്രത്യേകിച്ചു സ്ത്രീകൾ വോട്ട് ചെയ്യണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അഭ്യർഥിച്ചു.ചെയ്ത ജോലിക്കനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.ആം ആദ്മി പാർട്ടി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കേജ്രിവാൾ പറഞ്ഞു.ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് അറിയാം.ഇന്നു വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.ആകെ 1.48 കോടി വോട്ടർമാരാണുള്ളത്.ഭരണകക്ഷിയായ എഎപി, ബിജെപി, കോൺഗ്രസ് എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്.ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എൽജെപി 1 സീറ്റിലും മത്സരിക്കുന്നുണ്ട്.കോൺഗ്രസ് സഖ്യകക്ഷിയായ ആർജെഡി 4 സീറ്റിൽ മത്സരിക്കുന്നുണ്ട്.ബിഎസ്പി 42 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.അതേസമയം, പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗ്, ജാമിയ നഗർ ഉൾപ്പെടെയുള്ള പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.എഎപി അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചനയാണു സർവേ ഫലങ്ങൾ നൽകുന്നത്.എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്.ബിജെപി 3 സീറ്റിൽ ജയിച്ചപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.സുൽത്താനോടുള്ള ആദരം; ഒമാനില് ഇത്തവണ ശിവരാത്രി ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല
ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; എഎപി മൂന്നാമതും അധികാരത്തിൽ വരുമെന്ന് കേജ്രിവാൾ
https://www.malayalamexpress.in/archives/1051408/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേന്ദ്ര മന്ത്രിമാരായ ഹർഷവർധൻ, എസ്.ജയശങ്കർ തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തി.ഡൽഹിയിലെ പോളിങ് റെക്കോർഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ആഹ്വാനം ചെയ്തു.എല്ലാവരും, പ്രത്യേകിച്ചു സ്ത്രീകൾ വോട്ട് ചെയ്യണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അഭ്യർഥിച്ചു.ചെയ്ത ജോലിക്കനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.ആം ആദ്മി പാർട്ടി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കേജ്രിവാൾ പറഞ്ഞു.ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് അറിയാം.ഇന്നു വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.ആകെ 1.48 കോടി വോട്ടർമാരാണുള്ളത്.ഭരണകക്ഷിയായ എഎപി, ബിജെപി, കോൺഗ്രസ് എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്.ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എൽജെപി 1 സീറ്റിലും മത്സരിക്കുന്നുണ്ട്.കോൺഗ്രസ് സഖ്യകക്ഷിയായ ആർജെഡി 4 സീറ്റിൽ മത്സരിക്കുന്നുണ്ട്.ബിഎസ്പി 42 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.അതേസമയം, പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗ്, ജാമിയ നഗർ ഉൾപ്പെടെയുള്ള പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.എഎപി അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചനയാണു സർവേ ഫലങ്ങൾ നൽകുന്നത്.എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്.ബിജെപി 3 സീറ്റിൽ ജയിച്ചപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.സുൽത്താനോടുള്ള ആദരം; ഒമാനില് ഇത്തവണ ശിവരാത്രി ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല ### Headline : ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; എഎപി മൂന്നാമതും അധികാരത്തിൽ വരുമെന്ന് കേജ്രിവാൾ
682
കണ്ണൂര്: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത് സംഭവത്തില് ആന്തൂര് നഗരസഭ അധ്യക്ഷ പികെ ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇപി ജയരാജന്.സാജന്റെ ആത്മഹത്യയില് അന്വേഷണം നടക്കുകയാണെന്നും ഇതുവരെയുള്ള റിപ്പോര്ട്ട് പ്രകാരം പികെ ശ്യാമള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇപി ജയരാജന് പറഞ്ഞു.നിയമസഭയില് ചോദ്യോത്തര വേളയില് അംഗങ്ങളുടെ ചോദ്യങ്ങള്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.റിപ്പോര്ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില് പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ ആന്തൂര് സംഭവത്തില് സര്ക്കാരിന് വീഴ്ച പറ്റിയിട്ടില്ല.രാഷ്ട്രീയ വിദ്വേഷത്തിന്റെ പുറത്ത് ഒരാളെ കുറ്റവാളിയായി ചിത്രീകരിച്ചാല് അവര് കുറ്റവാളികള് ആകില്ല.കൃത്യമായ അന്വേഷണത്തിലൂടെയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടത്.നിയമ വ്യവസ്ഥകള് പരിശോധിച്ച് മാത്രമേ സര്ക്കാര് നടപടി കൈക്കൊള്ളുവുള്ളൂവെന്നും ജയരാജന് പറഞ്ഞു.2000 തൃണമൂല് പ്രവര്ത്തകര് ബിജെപിയില് ചേര്ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത ആന്തൂര് വിഷയത്തില് നഗരസഭ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് സിപിഎമ്മും സര്ക്കാരും ആവര്ത്തിക്കുന്നത്.അതേസമയം പാര്ട്ടിയേയും സര്ക്കാരിനേയും തള്ളി പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിരുന്നുവെന്ന് പി ജയരാജന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഉദ്യോഗസ്ഥര് വ്യവസായിയെ ദ്രോഹിച്ചെങ്കില്, അതില് ഇടപെടാനുള്ള ഉത്തരവാദിത്തം പാര്ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ പികെ ശ്യാമളയ്ക്ക് ഉണ്ടെന്നാണ് പി ജയരാജന് പറഞ്ഞത്.ആ ഉത്തരവാദിത്തം നിര്വ്വഹിക്കുന്നതില് പികെ ശ്യാമളയ്ക്ക് വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജന് പറഞ്ഞിരുന്നു
ഇതുവരെയുള്ള റിപ്പോര്ട്ട് പ്രകാരം പികെ ശ്യാമള കുറ്റക്കാരിയല്ല: മന്ത്രി ഇപി ജയരാജന്
https://malayalam.oneindia.com/news/kerala/ep-jayarajan-about-pravasi-death-228778.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത് സംഭവത്തില് ആന്തൂര് നഗരസഭ അധ്യക്ഷ പികെ ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇപി ജയരാജന്.സാജന്റെ ആത്മഹത്യയില് അന്വേഷണം നടക്കുകയാണെന്നും ഇതുവരെയുള്ള റിപ്പോര്ട്ട് പ്രകാരം പികെ ശ്യാമള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇപി ജയരാജന് പറഞ്ഞു.നിയമസഭയില് ചോദ്യോത്തര വേളയില് അംഗങ്ങളുടെ ചോദ്യങ്ങള്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.റിപ്പോര്ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില് പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ ആന്തൂര് സംഭവത്തില് സര്ക്കാരിന് വീഴ്ച പറ്റിയിട്ടില്ല.രാഷ്ട്രീയ വിദ്വേഷത്തിന്റെ പുറത്ത് ഒരാളെ കുറ്റവാളിയായി ചിത്രീകരിച്ചാല് അവര് കുറ്റവാളികള് ആകില്ല.കൃത്യമായ അന്വേഷണത്തിലൂടെയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടത്.നിയമ വ്യവസ്ഥകള് പരിശോധിച്ച് മാത്രമേ സര്ക്കാര് നടപടി കൈക്കൊള്ളുവുള്ളൂവെന്നും ജയരാജന് പറഞ്ഞു.2000 തൃണമൂല് പ്രവര്ത്തകര് ബിജെപിയില് ചേര്ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത ആന്തൂര് വിഷയത്തില് നഗരസഭ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് സിപിഎമ്മും സര്ക്കാരും ആവര്ത്തിക്കുന്നത്.അതേസമയം പാര്ട്ടിയേയും സര്ക്കാരിനേയും തള്ളി പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിരുന്നുവെന്ന് പി ജയരാജന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഉദ്യോഗസ്ഥര് വ്യവസായിയെ ദ്രോഹിച്ചെങ്കില്, അതില് ഇടപെടാനുള്ള ഉത്തരവാദിത്തം പാര്ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ പികെ ശ്യാമളയ്ക്ക് ഉണ്ടെന്നാണ് പി ജയരാജന് പറഞ്ഞത്.ആ ഉത്തരവാദിത്തം നിര്വ്വഹിക്കുന്നതില് പികെ ശ്യാമളയ്ക്ക് വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജന് പറഞ്ഞിരുന്നു ### Headline : ഇതുവരെയുള്ള റിപ്പോര്ട്ട് പ്രകാരം പികെ ശ്യാമള കുറ്റക്കാരിയല്ല: മന്ത്രി ഇപി ജയരാജന്
683
ന്ത്രിത മരുന്നുകള് കൊണ്ടുവരുന്നവര് മുന്കൂര് അനുമതി നേടിയാല് വിമാനത്താവളത്തില് പരിശോധനക്ക് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു അബുദാബി: വ്യക്തിഗത ഉപയോഗത്തിനായി യുഎഇയിലെ താമസക്കാര്ക്കും സന്ദര്ശകര്ക്കും മരുന്നുകള് രാജ്യത്തേക്ക് കൊണ്ടുവരാന് മുന്കൂട്ടിയുള്ള അനുമതി ആവശ്യമില്ല.ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി.നിയന്ത്രിത മരുന്നുകള് കൊണ്ടുവരുന്നവര് മുന്കൂര് അനുമതി നേടിയാല് വിമാനത്താവളത്തില് പരിശോധനക്ക് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇക്കാര്യത്തില് നേരത്തെയുള്ള നിയമത്തില് മാറ്റമൊന്നും വരുത്തിയിട്ടില്ല.നേരത്തെ മന്ത്രാലയ വക്താവ് നടത്തിയ പ്രസ്താവനയെ തുടര്ന്ന് നിരവധി അന്വേഷണങ്ങള് വന്ന സാഹചര്യത്തിലാണ് വിശദീകരണം.വിമാനത്താവളത്തില് എത്തുന്നതിന് മുമ്പ് ഓണ്ലൈനായി അപേക്ഷ നല്കാനുള്ള സംവിധാനം കൂടി ഏര്പ്പെടുത്തുകയാണ് ചെയ്തത്.നടപടികള് എളുപ്പമാക്കാനാണിത്.ഓണ്ലൈന് അപേക്ഷ നല്കുേമ്പാഴും ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി, മെഡിക്കല് റിപ്പോര്ട്ട് ഉള്പ്പെടെയുള്ള രേഖകള് അപ്ലോഡ് ചെയ്യണം....എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്കേണ്ടത്.നിയന്ത്രിത മരുന്നുകള് കൊണ്ടുവരുന്നവര് ഓണ്ലൈന് അനുമതി നേടിയിട്ടില്ലെങ്കില് വിമാനത്താവളത്തില് ആവശ്യമായ നടപടിക്രമങ്ങള് പൂര്ത്തീകരിക്കണം.ഡോക്ടറുടെ കുറിപ്പ്, എന്തുകൊണ്ടാണ് മരുന്ന് ആവശ്യമെന്നതും എത്ര അളവ് വേണമെന്നതും സംബന്ധിച്ച മെഡിക്കല് റിപ്പോര്ട്ട് തുടങ്ങിയവ പരിശോധന സമയത്ത് കാണിക്കണം.നിയന്ത്രിത മരുന്നുകളുടെ വിശദമായ പട്ടിക യുഎഇ നാര്ക്കോട്ടിക് നിയമത്തില് വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
താമസക്കാര്ക്കും സന്ദര്ശകര്ക്കും വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള് രാജ്യത്തേക്ക് കൊണ്ടുവരാന് മുന്കൂര് അനുമതി വേണ്ട; യുഎഇ
https://bignewskerala.com/2018/11/04/medicine-permission-in-uae/24668/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്ത്രിത മരുന്നുകള് കൊണ്ടുവരുന്നവര് മുന്കൂര് അനുമതി നേടിയാല് വിമാനത്താവളത്തില് പരിശോധനക്ക് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു അബുദാബി: വ്യക്തിഗത ഉപയോഗത്തിനായി യുഎഇയിലെ താമസക്കാര്ക്കും സന്ദര്ശകര്ക്കും മരുന്നുകള് രാജ്യത്തേക്ക് കൊണ്ടുവരാന് മുന്കൂട്ടിയുള്ള അനുമതി ആവശ്യമില്ല.ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി.നിയന്ത്രിത മരുന്നുകള് കൊണ്ടുവരുന്നവര് മുന്കൂര് അനുമതി നേടിയാല് വിമാനത്താവളത്തില് പരിശോധനക്ക് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇക്കാര്യത്തില് നേരത്തെയുള്ള നിയമത്തില് മാറ്റമൊന്നും വരുത്തിയിട്ടില്ല.നേരത്തെ മന്ത്രാലയ വക്താവ് നടത്തിയ പ്രസ്താവനയെ തുടര്ന്ന് നിരവധി അന്വേഷണങ്ങള് വന്ന സാഹചര്യത്തിലാണ് വിശദീകരണം.വിമാനത്താവളത്തില് എത്തുന്നതിന് മുമ്പ് ഓണ്ലൈനായി അപേക്ഷ നല്കാനുള്ള സംവിധാനം കൂടി ഏര്പ്പെടുത്തുകയാണ് ചെയ്തത്.നടപടികള് എളുപ്പമാക്കാനാണിത്.ഓണ്ലൈന് അപേക്ഷ നല്കുേമ്പാഴും ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി, മെഡിക്കല് റിപ്പോര്ട്ട് ഉള്പ്പെടെയുള്ള രേഖകള് അപ്ലോഡ് ചെയ്യണം....എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്കേണ്ടത്.നിയന്ത്രിത മരുന്നുകള് കൊണ്ടുവരുന്നവര് ഓണ്ലൈന് അനുമതി നേടിയിട്ടില്ലെങ്കില് വിമാനത്താവളത്തില് ആവശ്യമായ നടപടിക്രമങ്ങള് പൂര്ത്തീകരിക്കണം.ഡോക്ടറുടെ കുറിപ്പ്, എന്തുകൊണ്ടാണ് മരുന്ന് ആവശ്യമെന്നതും എത്ര അളവ് വേണമെന്നതും സംബന്ധിച്ച മെഡിക്കല് റിപ്പോര്ട്ട് തുടങ്ങിയവ പരിശോധന സമയത്ത് കാണിക്കണം.നിയന്ത്രിത മരുന്നുകളുടെ വിശദമായ പട്ടിക യുഎഇ നാര്ക്കോട്ടിക് നിയമത്തില് വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു ### Headline : താമസക്കാര്ക്കും സന്ദര്ശകര്ക്കും വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള് രാജ്യത്തേക്ക് കൊണ്ടുവരാന് മുന്കൂര് അനുമതി വേണ്ട; യുഎഇ
684
ന്യൂഡല്ഹി.ഏഴ് ദിവസത്തെ സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും.തുടര്ന്ന് ന്യൂയോര്ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില് പ്രധാനമന്ത്രി പങ്കെടുക്കും.21 മുതല് 27 വരെയാണ് മോദിയുടെ യുഎസ് സന്ദര്ശനം.ഇന്ന് ഉച്ച മുതലാണ് മോദിയുടെ ഔദ്യോഗിക സന്ദര്ശനത്തിന് തുടക്കമാകുന്നത്.നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവട്വയ്പ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനം.യുഎസ് സന്ദര്ശനം ഇന്ത്യ-യുഎസ് ബന്ധം കൂടുതല് ശക്തമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ടെക്സസില് ഊര്ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്ച്ചയാണ് മോദിയുടെ ആദ്യ പരിപാടി.22-നാണ് ഇന്ത്യ ഏറെ കാത്തിരിക്കുന്ന ഹൗഡി മോദി പരിപാടി.ഹൂസ്റ്റണില് മോദിക്ക് നല്കുന്ന സ്വീകരണ പരിപാടിയില് അമേരിക്കന് പ്രസിഡന്റ് ട്രംപ് ഉള്പ്പെടെ 50,000 ഇന്ത്യക്കാര് പങ്കെടുക്കും.1500 ലധികം വോളണ്ടിയര്മാര് പരിപാടിയുടെ വിജയത്തിനായി പ്രവര്ത്തിക്കുന്നുണ്ട്.ആദ്യമായാണ് ഒരു ഇന്ത്യന് പ്രധാനമന്ത്രിയും അമേരിക്കന് പ്രസിഡന്റും സംയുക്തമായി ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നത്.ചടങ്ങില് വമ്പന് പ്രഖ്യാപനമുണ്ടായേക്കാമെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.ട്രംപിന്റെ പ്രസ്താവനയില് ഏറെ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.സെപ്റ്റംബര് 24 നാണ് നരേന്ദ്ര മോദി-ഡൊണാള്ഡ് ട്രംപ് നിര്ണായക കൂടിക്കാഴ്ച.യുഎന് ജനറല് അസംബ്ലിയില് നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും.കശ്മീര് വിഷയം യുഎന്നില് ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക.മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി യുഎന്നില് ഇന്ത്യ വിവിധ പരിപാടികള് സംഘടിപ്പിക്കുന്നുണ്ട്
നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം; 'ഹൗഡി മോദി' നാളെ
https://www.malayalamexpress.in/archives/818641/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി.ഏഴ് ദിവസത്തെ സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും.തുടര്ന്ന് ന്യൂയോര്ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില് പ്രധാനമന്ത്രി പങ്കെടുക്കും.21 മുതല് 27 വരെയാണ് മോദിയുടെ യുഎസ് സന്ദര്ശനം.ഇന്ന് ഉച്ച മുതലാണ് മോദിയുടെ ഔദ്യോഗിക സന്ദര്ശനത്തിന് തുടക്കമാകുന്നത്.നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവട്വയ്പ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനം.യുഎസ് സന്ദര്ശനം ഇന്ത്യ-യുഎസ് ബന്ധം കൂടുതല് ശക്തമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ടെക്സസില് ഊര്ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്ച്ചയാണ് മോദിയുടെ ആദ്യ പരിപാടി.22-നാണ് ഇന്ത്യ ഏറെ കാത്തിരിക്കുന്ന ഹൗഡി മോദി പരിപാടി.ഹൂസ്റ്റണില് മോദിക്ക് നല്കുന്ന സ്വീകരണ പരിപാടിയില് അമേരിക്കന് പ്രസിഡന്റ് ട്രംപ് ഉള്പ്പെടെ 50,000 ഇന്ത്യക്കാര് പങ്കെടുക്കും.1500 ലധികം വോളണ്ടിയര്മാര് പരിപാടിയുടെ വിജയത്തിനായി പ്രവര്ത്തിക്കുന്നുണ്ട്.ആദ്യമായാണ് ഒരു ഇന്ത്യന് പ്രധാനമന്ത്രിയും അമേരിക്കന് പ്രസിഡന്റും സംയുക്തമായി ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നത്.ചടങ്ങില് വമ്പന് പ്രഖ്യാപനമുണ്ടായേക്കാമെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.ട്രംപിന്റെ പ്രസ്താവനയില് ഏറെ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.സെപ്റ്റംബര് 24 നാണ് നരേന്ദ്ര മോദി-ഡൊണാള്ഡ് ട്രംപ് നിര്ണായക കൂടിക്കാഴ്ച.യുഎന് ജനറല് അസംബ്ലിയില് നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും.കശ്മീര് വിഷയം യുഎന്നില് ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക.മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി യുഎന്നില് ഇന്ത്യ വിവിധ പരിപാടികള് സംഘടിപ്പിക്കുന്നുണ്ട് ### Headline : നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം; 'ഹൗഡി മോദി' നാളെ
685
ദില്ലി: യുഎപിഎ ഭേദഗതി ബില്ലിനെതിരെ പാര്ലമെന്റില് ശക്തമായ പ്രതിഷേധമാണ് ഉയര്ന്നത്.പ്രതിഷേധത്തിന് മുന്നില് നിന്നവരില് സമാജ്വാദി പാര്ട്ടിയുമുണ്ടായിരുന്നു.എന്നാല് വോട്ടിനിട്ടപ്പോള് അനുകൂലിച്ച് വോട്ട് ചെയ്തു എസ്പി നേതാവ് മുലായം സിങ്.നേതാവിന്റെ വിചിത്രമായ നീക്കം ന്യായീകരിക്കാന് പാടുപെടുകയാണ് എസ്പി.ലോക് സഭയില് വിഷയം ചര്ച്ച ചെയ്യുന്ന വേളയില് മുലായം സിങ് മാത്രമാണ് എസ്പി അംഗമായുണ്ടായിരുന്നത്.കോണ്ഗ്രസിന്റെ നേതൃത്വത്തില് ബില്ലിനെതിരെ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് വരെ നടന്നു.ഇറങ്ങിപ്പോക്കിലും പങ്കെടുത്തു മുലായം.എന്നാല് ബില്ല് വോട്ടിനിട്ടപ്പോള് അനുകൂലിച്ച് വോട്ട് ചെയ്തവരില് മുലായം സിങുമുണ്ടായിരുന്നു.അതുവരെ നടന്ന പ്രതിഷേധം നാടകമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.മുലായം യുഎപിഎ ബില്ലിനെ അനുകൂലിച്ചത് മനപ്പൂര്വമല്ല എന്ന സംശയവും ഉയര്ന്നിട്ടുണ്ട്.കാരണം, സഭയില് മുലായത്തിന് അടുത്തായി ബിജെപി അംഗങ്ങളായ ബ്രിജ്ഭൂഷണ് ശരണ് സിങും വീരേന്ദ്ര സിങ് മാസ്റ്റുമാണ് ഇരുന്നിരുന്നത്.മുലായത്തെ വോട്ട് ചെയ്യാന് ഇരുവരും സഹായിക്കുകയും ചെയ്തിരുന്നു.ബില്ലിന് അനുകൂലമായി മുലായം വോട്ട് ചെയ്തതിനെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.മുലായവും മകന് അഖിലേഷും തമ്മിലുള്ള ഭിന്നതയുടെ ഭാഗമാണിതെന്ന് പറയുന്നവരുമുണ്ട്.മാസങ്ങള്ക്ക് മുമ്പ് ലോക്സഭയില് നരേന്ദ്ര മോദിയെ പുകഴ്ത്തി മുലായം സംസാരിച്ചതും വിവാദമായിരുന്നു.ആര്ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില് കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ ലോക്സഭയില് ബുധനാഴ്ചയാണ് യുഎപിഎ ഭേദഗതി ബില്ല് പാസായത്.വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന് കേന്ദ്രസര്ക്കാരിന് അനുമതി നല്കുന്ന തരത്തിലാണ് പുതിയ ഭേദഗതി.നിയമം ദുരുപയോഗം ചെയ്യാന് സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.യുഎപിഎ നിയമപ്രകാരം സംഘടനകളെ ഭീകരഗ്രൂപ്പുകളായി പ്രഖ്യാപിക്കാനാണ് ഇതുവരെ സാധിച്ചിരുന്നത്.ഇനി വ്യക്തികളെയും ഭീകരവാദികളായി സര്ക്കാരിന് പ്രഖ്യാപിക്കാന് സാധിക്കും
യുഎപിഎ ബില്ലിനെതിരായ പ്രതിഷേധത്തില് തിളങ്ങി മുലായം; അനുകൂലിച്ച് വോട്ട് ചെയ്ത് ഞെട്ടിച്ചു
https://malayalam.oneindia.com/news/india/uapa-bill-samajwadi-party-opposes-but-mulayam-votes-in-support-230438.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: യുഎപിഎ ഭേദഗതി ബില്ലിനെതിരെ പാര്ലമെന്റില് ശക്തമായ പ്രതിഷേധമാണ് ഉയര്ന്നത്.പ്രതിഷേധത്തിന് മുന്നില് നിന്നവരില് സമാജ്വാദി പാര്ട്ടിയുമുണ്ടായിരുന്നു.എന്നാല് വോട്ടിനിട്ടപ്പോള് അനുകൂലിച്ച് വോട്ട് ചെയ്തു എസ്പി നേതാവ് മുലായം സിങ്.നേതാവിന്റെ വിചിത്രമായ നീക്കം ന്യായീകരിക്കാന് പാടുപെടുകയാണ് എസ്പി.ലോക് സഭയില് വിഷയം ചര്ച്ച ചെയ്യുന്ന വേളയില് മുലായം സിങ് മാത്രമാണ് എസ്പി അംഗമായുണ്ടായിരുന്നത്.കോണ്ഗ്രസിന്റെ നേതൃത്വത്തില് ബില്ലിനെതിരെ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് വരെ നടന്നു.ഇറങ്ങിപ്പോക്കിലും പങ്കെടുത്തു മുലായം.എന്നാല് ബില്ല് വോട്ടിനിട്ടപ്പോള് അനുകൂലിച്ച് വോട്ട് ചെയ്തവരില് മുലായം സിങുമുണ്ടായിരുന്നു.അതുവരെ നടന്ന പ്രതിഷേധം നാടകമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.മുലായം യുഎപിഎ ബില്ലിനെ അനുകൂലിച്ചത് മനപ്പൂര്വമല്ല എന്ന സംശയവും ഉയര്ന്നിട്ടുണ്ട്.കാരണം, സഭയില് മുലായത്തിന് അടുത്തായി ബിജെപി അംഗങ്ങളായ ബ്രിജ്ഭൂഷണ് ശരണ് സിങും വീരേന്ദ്ര സിങ് മാസ്റ്റുമാണ് ഇരുന്നിരുന്നത്.മുലായത്തെ വോട്ട് ചെയ്യാന് ഇരുവരും സഹായിക്കുകയും ചെയ്തിരുന്നു.ബില്ലിന് അനുകൂലമായി മുലായം വോട്ട് ചെയ്തതിനെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.മുലായവും മകന് അഖിലേഷും തമ്മിലുള്ള ഭിന്നതയുടെ ഭാഗമാണിതെന്ന് പറയുന്നവരുമുണ്ട്.മാസങ്ങള്ക്ക് മുമ്പ് ലോക്സഭയില് നരേന്ദ്ര മോദിയെ പുകഴ്ത്തി മുലായം സംസാരിച്ചതും വിവാദമായിരുന്നു.ആര്ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില് കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ ലോക്സഭയില് ബുധനാഴ്ചയാണ് യുഎപിഎ ഭേദഗതി ബില്ല് പാസായത്.വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന് കേന്ദ്രസര്ക്കാരിന് അനുമതി നല്കുന്ന തരത്തിലാണ് പുതിയ ഭേദഗതി.നിയമം ദുരുപയോഗം ചെയ്യാന് സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.യുഎപിഎ നിയമപ്രകാരം സംഘടനകളെ ഭീകരഗ്രൂപ്പുകളായി പ്രഖ്യാപിക്കാനാണ് ഇതുവരെ സാധിച്ചിരുന്നത്.ഇനി വ്യക്തികളെയും ഭീകരവാദികളായി സര്ക്കാരിന് പ്രഖ്യാപിക്കാന് സാധിക്കും ### Headline : യുഎപിഎ ബില്ലിനെതിരായ പ്രതിഷേധത്തില് തിളങ്ങി മുലായം; അനുകൂലിച്ച് വോട്ട് ചെയ്ത് ഞെട്ടിച്ചു
686
മുരളീധരൻ ആനാപ്പുഴ മുരളീധരൻ ആനാപ്പുഴ 0 0 അക്ഷരച്ചെപ്പ്, ഒറ്റയിരട്ട, മാന്ത്രികവടി, രാമുവും രാക്ഷസനും, നാടൻ ക്രിക്കറ്റ് എന്നിവയാണ് പ്രസിദ്ധീകൃതങ്ങളായ മറ്റു ബാലസാഹിത്യകൃതികൾ.കുട്ടികൾക്കുളള ലേബർ ഇന്ത്യയിൽ 'ചിന്നു എന്ന കൊച്ചുനോവൽ പ്രസിദ്ധീകരിച്ചുവരുന്നു.സാമൂഹ്യസാംസ്കാരികപ്രവർത്തകനായ സ്കൂളദ്ധ്യാപകന് നൽകുന്ന തൃശൂർ സഹൃദയവേദി അവാർഡ്, അദ്ധ്യാപക കലാസാഹിത്യവേദിയുടെ 'അദ്ധ്യാപക പ്രതിഭ' അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൊടുങ്ങല്ലൂർ പാലിയംതുരുത്ത് വിദ്യാർത്ഥദായിനി യു.പി.സ്കൂളിൽ 34 വർഷമായി ഹെഡ്മാസ്റ്റരായി ജോലിചെയ്തുവരുന്നു.ആകാശവാണിയുടെ തൃശൂർ, കൊച്ചി, കോഴിക്കോട് നിലയങ്ങളിലൂടെ കുട്ടിക്കഥകളും കുട്ടിക്കവിതകളും നിരവധി തവണ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.തിരുവനന്തപുരം ദൂരദർശൻ 'കഥയും കവിതയുമായി ഇത്തിരിനേരം' എന്ന പ്രോഗ്രാം കുട്ടികളുടെ പരിപാടിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.വിലാസംഃ മിത്രാലയം, കോട്ടപ്പുറം വഴി, കൊടുങ്ങല്ലൂർ, തൃശൂർ 0488 805667 680667 മുരളീധരൻ ആനാപ്പുഴ - 17, 2011 മൂന്നാംക്ലാസുകാരി മിനിക്കുട്ടിയ്ക്ക് വഴിക്കണക്കുകൾ എന്നും തലവേദനയായിരുന്നു.എണ്ണൽ സംഖ്യകൾ തമ്മിൽ വെറുതെ കൂട്ടാനോ കുറയ്ക്കാനോ മറ്റോ പ്രയാസമില്ല.വഴിക്കണക്കാകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പിടികിട്ടില്ല.അതാണ് കുഴപ്പം! 'മിനിക്കുട്ടിക്കും ഉണ്ണിക്കുട്ടനും കൂടി നാല് മിഠായി കിട്ടി.രണ്ടുപേർക്കുമായി പങ്കുവെച്ചാൽ ഓരോരുത്തർക്കും എത്ര മിഠായി വീതം കിട്ടും?' ടീച്ചർ നൽകിയ ഈ കണക്ക് വളരെ എളുപ്പമായി തോന്നി.രണ്ടുദിവസം മുമ്പ് രണ്ടുപേർക്കുകൂടി മാമ്പഴം പങ്കുവെക്കുന്ന കണക്ക് ചെയ്തതാണ്
പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
http://www.puzha.com/blog/author/muralidharan_anapuzha/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുരളീധരൻ ആനാപ്പുഴ മുരളീധരൻ ആനാപ്പുഴ 0 0 അക്ഷരച്ചെപ്പ്, ഒറ്റയിരട്ട, മാന്ത്രികവടി, രാമുവും രാക്ഷസനും, നാടൻ ക്രിക്കറ്റ് എന്നിവയാണ് പ്രസിദ്ധീകൃതങ്ങളായ മറ്റു ബാലസാഹിത്യകൃതികൾ.കുട്ടികൾക്കുളള ലേബർ ഇന്ത്യയിൽ 'ചിന്നു എന്ന കൊച്ചുനോവൽ പ്രസിദ്ധീകരിച്ചുവരുന്നു.സാമൂഹ്യസാംസ്കാരികപ്രവർത്തകനായ സ്കൂളദ്ധ്യാപകന് നൽകുന്ന തൃശൂർ സഹൃദയവേദി അവാർഡ്, അദ്ധ്യാപക കലാസാഹിത്യവേദിയുടെ 'അദ്ധ്യാപക പ്രതിഭ' അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൊടുങ്ങല്ലൂർ പാലിയംതുരുത്ത് വിദ്യാർത്ഥദായിനി യു.പി.സ്കൂളിൽ 34 വർഷമായി ഹെഡ്മാസ്റ്റരായി ജോലിചെയ്തുവരുന്നു.ആകാശവാണിയുടെ തൃശൂർ, കൊച്ചി, കോഴിക്കോട് നിലയങ്ങളിലൂടെ കുട്ടിക്കഥകളും കുട്ടിക്കവിതകളും നിരവധി തവണ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.തിരുവനന്തപുരം ദൂരദർശൻ 'കഥയും കവിതയുമായി ഇത്തിരിനേരം' എന്ന പ്രോഗ്രാം കുട്ടികളുടെ പരിപാടിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.വിലാസംഃ മിത്രാലയം, കോട്ടപ്പുറം വഴി, കൊടുങ്ങല്ലൂർ, തൃശൂർ 0488 805667 680667 മുരളീധരൻ ആനാപ്പുഴ - 17, 2011 മൂന്നാംക്ലാസുകാരി മിനിക്കുട്ടിയ്ക്ക് വഴിക്കണക്കുകൾ എന്നും തലവേദനയായിരുന്നു.എണ്ണൽ സംഖ്യകൾ തമ്മിൽ വെറുതെ കൂട്ടാനോ കുറയ്ക്കാനോ മറ്റോ പ്രയാസമില്ല.വഴിക്കണക്കാകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പിടികിട്ടില്ല.അതാണ് കുഴപ്പം! 'മിനിക്കുട്ടിക്കും ഉണ്ണിക്കുട്ടനും കൂടി നാല് മിഠായി കിട്ടി.രണ്ടുപേർക്കുമായി പങ്കുവെച്ചാൽ ഓരോരുത്തർക്കും എത്ര മിഠായി വീതം കിട്ടും?' ടീച്ചർ നൽകിയ ഈ കണക്ക് വളരെ എളുപ്പമായി തോന്നി.രണ്ടുദിവസം മുമ്പ് രണ്ടുപേർക്കുകൂടി മാമ്പഴം പങ്കുവെക്കുന്ന കണക്ക് ചെയ്തതാണ് ### Headline : പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
687
കോട്ടയം: യുഡിഎഫിന് വീണ്ടും തലവേദനയായി കേരള കോണ്ഗ്രസ് വിഭാഗങ്ങള് തമ്മിലുള്ള പോര്.ചങ്ങനാശ്ശേരി നഗരസഭയിലെ ചെയര്മാന് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ചാണ് പാര്ട്ടിയില് പുതിയ തര്ക്കം ഉടലെടുത്തിരിക്കുന്നത്.രണ്ടര വര്ഷം വീതം ചെയര്മാന് സ്ഥാനം പങ്കിടാനാണ് കോണ്ഗ്രസ്-കേരള കോണ്ഗ്രസ് ധാരണ ഉണ്ടായിരുന്നത്.ഇതാണ് കേരള കോണ്ഗ്രസ് (എം)ലെ പിളര്പ്പോടെ തര്ക്കത്തില് എത്തിയിരിക്കുന്നത്.ധാരണ പ്രകാരം കേരള കോണ്ഗ്രസിന്റെ ലാലിച്ചന് കുന്നിപറമ്പില് ചെയര്മാനായി.എന്നാല് മാണി വിഭാഗം പിളര്ന്ന സാഹചര്യത്തില് ചെയര്മാന് സീറ്റിനായി ജോസഫ് പക്ഷം പിടിമുറുക്കിയിരിക്കുകയാണ്.ഇനിയുള്ള രണ്ടരവര്ഷം തങ്ങള്ക്ക് വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം.കേരള കോണ്ഗ്രസിലെ ഏഴ് അംഗങ്ങളില് ആറ് പേരും ജോസഫ് പക്ഷത്താണ്.ജോസ് വിഭാഗക്കാരനാണ് ഇപ്പോള് ചെയര്മാന്.എന്നാല് അടുത്ത ഊഴം തങ്ങള്ക്കാണെന്നാണ് ജോസഫ് പക്ഷം അവകാശപ്പെടുന്നത്.യുഡിഎഫ് നേതൃത്വത്തെ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്നും നേതാക്കള് പറയുന്നു.സിഎഫ് തോമസ് എംഎല്എയുടെ സഹോദരനായ കൗണ്സിലര് സാജന് ഫ്രാന്സിസിനെയാണ് ജോസഫ് വിഭാഗം ചെയര്മാന് സ്ഥാനത്തേക്ക് ഉയര്ത്തിക്കാട്ടുന്നത്.യെഡ്ഡി സര്ക്കാര് കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വെയ്ക്കുന്നത് സംബന്ധിച്ചും നേരത്തേ ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മില് തര്ക്കം നിലനിന്നിരുന്നു.ഒടുവില് യുഡിഎഫ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരിന്നു.ഇതോടെ 14 മാസം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയില് ജോസ് കെ മാണി വിഭാഗത്തിന് ആദ്യത്തെ എട്ടുമാസവും പി ജെ ജോസഫ് വിഭാഗത്തിന് തുടര്ന്നുള്ള ആറ് മാസവും പ്രസിഡന്റ് സ്ഥാനം ലഭിക്കാമെന്ന തിരുമാനത്തില് എത്തുകയായിരുന്നു
കോട്ടയത്തിന് പിന്നാലെ ചങ്ങനാശേരിയിലും കേരള കോണ്ഗ്രസ് പോര്; വശം കെട്ട് യുഡിഎഫ് നേതൃത്വം
https://malayalam.oneindia.com/news/kerala/kerala-congress-trouble-changanassery-municipality-231179.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: യുഡിഎഫിന് വീണ്ടും തലവേദനയായി കേരള കോണ്ഗ്രസ് വിഭാഗങ്ങള് തമ്മിലുള്ള പോര്.ചങ്ങനാശ്ശേരി നഗരസഭയിലെ ചെയര്മാന് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ചാണ് പാര്ട്ടിയില് പുതിയ തര്ക്കം ഉടലെടുത്തിരിക്കുന്നത്.രണ്ടര വര്ഷം വീതം ചെയര്മാന് സ്ഥാനം പങ്കിടാനാണ് കോണ്ഗ്രസ്-കേരള കോണ്ഗ്രസ് ധാരണ ഉണ്ടായിരുന്നത്.ഇതാണ് കേരള കോണ്ഗ്രസ് (എം)ലെ പിളര്പ്പോടെ തര്ക്കത്തില് എത്തിയിരിക്കുന്നത്.ധാരണ പ്രകാരം കേരള കോണ്ഗ്രസിന്റെ ലാലിച്ചന് കുന്നിപറമ്പില് ചെയര്മാനായി.എന്നാല് മാണി വിഭാഗം പിളര്ന്ന സാഹചര്യത്തില് ചെയര്മാന് സീറ്റിനായി ജോസഫ് പക്ഷം പിടിമുറുക്കിയിരിക്കുകയാണ്.ഇനിയുള്ള രണ്ടരവര്ഷം തങ്ങള്ക്ക് വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം.കേരള കോണ്ഗ്രസിലെ ഏഴ് അംഗങ്ങളില് ആറ് പേരും ജോസഫ് പക്ഷത്താണ്.ജോസ് വിഭാഗക്കാരനാണ് ഇപ്പോള് ചെയര്മാന്.എന്നാല് അടുത്ത ഊഴം തങ്ങള്ക്കാണെന്നാണ് ജോസഫ് പക്ഷം അവകാശപ്പെടുന്നത്.യുഡിഎഫ് നേതൃത്വത്തെ ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്നും നേതാക്കള് പറയുന്നു.സിഎഫ് തോമസ് എംഎല്എയുടെ സഹോദരനായ കൗണ്സിലര് സാജന് ഫ്രാന്സിസിനെയാണ് ജോസഫ് വിഭാഗം ചെയര്മാന് സ്ഥാനത്തേക്ക് ഉയര്ത്തിക്കാട്ടുന്നത്.യെഡ്ഡി സര്ക്കാര് കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതം വെയ്ക്കുന്നത് സംബന്ധിച്ചും നേരത്തേ ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മില് തര്ക്കം നിലനിന്നിരുന്നു.ഒടുവില് യുഡിഎഫ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരിന്നു.ഇതോടെ 14 മാസം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയില് ജോസ് കെ മാണി വിഭാഗത്തിന് ആദ്യത്തെ എട്ടുമാസവും പി ജെ ജോസഫ് വിഭാഗത്തിന് തുടര്ന്നുള്ള ആറ് മാസവും പ്രസിഡന്റ് സ്ഥാനം ലഭിക്കാമെന്ന തിരുമാനത്തില് എത്തുകയായിരുന്നു ### Headline : കോട്ടയത്തിന് പിന്നാലെ ചങ്ങനാശേരിയിലും കേരള കോണ്ഗ്രസ് പോര്; വശം കെട്ട് യുഡിഎഫ് നേതൃത്വം
688
ാടുകാരുടെ ബാങ്ക് അക്കൗണ്ടുകളില് നിന്നു നേരിട്ടു പണം ചോര്ത്തുന്ന ഓണ്ലൈന് തട്ടിപ്പു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു കോട്ടയം: എടിഎം കാര്ഡ് ബ്ലോക്കു ചെയ്താലും പണം ചോര്ത്തുന്ന പുതിയ രീതിയുമായി ഓണ്ലൈന് തട്ടിപ്പുകാര്.ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളില് നിന്നു നേരിട്ടു പണം ചോര്ത്തുന്ന ഓണ്ലൈന് തട്ടിപ്പു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.ആദ്യ തട്ടിപ്പു കണ്ടെത്തിയ ശേഷം ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന സംഘങ്ങളെ കുറിച്ചു സൈബര് സെല് അന്വേഷണത്തിന് സംസ്ഥാന പേലീസ് മേധാവി ഉത്തരവിട്ടു.കോട്ടയം ജില്ലയിലെ രണ്ടു കോളജ് അധ്യാപകരാണ് ഓണ്ലൈന് തട്ടിപ്പിന് ഇരയായത്.പലപ്പോഴായാണ് ഇവര്ക്ക് പണം നഷ്ടപ്പെട്ടത്.വിവരം അറിഞ്ഞ ഇവര് ബാങ്കില് അറിയിച്ചു എടിഎം കാര്ഡ് ബ്ലോക്കു ചെയ്തെങ്കിലും വീണ്ടും അര ലക്ഷത്തോളം രൂപ നഷ്ടമായി.ഇതോടെ ജില്ലാ പോലീസ് മേധാവി ഹരി ശങ്കറിനു പരാതി നല്കി.തുടര്ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു മറ്റൊരു അധ്യാപകനും പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്.തട്ടിപ്പ് നടന്നത് ഇങ്ങനെയാണ്.ബാങ്കില് നിന്നെന്ന പേരില് സംഘം ഇടപാടുകാരെ വിളിക്കുകയും ഉടമയുടെ പേരും കാര്ഡു നമ്പറും കൃത്യമായി പറഞ്ഞ ശേഷം അപ്ഡേറ്റു ചെയ്യുന്നതിനായി സംഘം നിര്ദേശങ്ങള് പാലിക്കണമെന്നു അറിയിക്കുയും ചെയ്തു.തുടര്ന്നു തങ്ങളുടെ മൊബൈലില് എത്തിയ ഒടിപി നമ്പര് തട്ടിപ്പു സംഘം നിര്ദേശിച്ച നമ്പറിലേക്കു ഇടപാടുകാര് അയച്ചു.ഇതോടെ തട്ടിപ്പു സംഘത്തിന്റെ നമ്പറും ഇടപാടുകാരുടെ അക്കൗണ്ടുമായി ബന്ധിക്കപ്പെടുകയും സംഘം ഇടപാടുകാര് അറിയാതെ ബാങ്കില് നിന്നു ആവശ്യാനുസരണം പണം എടുക്കുകയും ചെയ്തു
എടിഎം കാര്ഡ് ബ്ലോക്ക് ചെയ്തിട്ടും ഓണ്ലൈന് തട്ടിപ്പ്; കൂടുതല് അന്വേഷണവുമായി പോലീസ്
https://bignewskerala.com/2018/12/07/online-fraud-3/27879/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ാടുകാരുടെ ബാങ്ക് അക്കൗണ്ടുകളില് നിന്നു നേരിട്ടു പണം ചോര്ത്തുന്ന ഓണ്ലൈന് തട്ടിപ്പു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു കോട്ടയം: എടിഎം കാര്ഡ് ബ്ലോക്കു ചെയ്താലും പണം ചോര്ത്തുന്ന പുതിയ രീതിയുമായി ഓണ്ലൈന് തട്ടിപ്പുകാര്.ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളില് നിന്നു നേരിട്ടു പണം ചോര്ത്തുന്ന ഓണ്ലൈന് തട്ടിപ്പു സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.ആദ്യ തട്ടിപ്പു കണ്ടെത്തിയ ശേഷം ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന സംഘങ്ങളെ കുറിച്ചു സൈബര് സെല് അന്വേഷണത്തിന് സംസ്ഥാന പേലീസ് മേധാവി ഉത്തരവിട്ടു.കോട്ടയം ജില്ലയിലെ രണ്ടു കോളജ് അധ്യാപകരാണ് ഓണ്ലൈന് തട്ടിപ്പിന് ഇരയായത്.പലപ്പോഴായാണ് ഇവര്ക്ക് പണം നഷ്ടപ്പെട്ടത്.വിവരം അറിഞ്ഞ ഇവര് ബാങ്കില് അറിയിച്ചു എടിഎം കാര്ഡ് ബ്ലോക്കു ചെയ്തെങ്കിലും വീണ്ടും അര ലക്ഷത്തോളം രൂപ നഷ്ടമായി.ഇതോടെ ജില്ലാ പോലീസ് മേധാവി ഹരി ശങ്കറിനു പരാതി നല്കി.തുടര്ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു മറ്റൊരു അധ്യാപകനും പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്.തട്ടിപ്പ് നടന്നത് ഇങ്ങനെയാണ്.ബാങ്കില് നിന്നെന്ന പേരില് സംഘം ഇടപാടുകാരെ വിളിക്കുകയും ഉടമയുടെ പേരും കാര്ഡു നമ്പറും കൃത്യമായി പറഞ്ഞ ശേഷം അപ്ഡേറ്റു ചെയ്യുന്നതിനായി സംഘം നിര്ദേശങ്ങള് പാലിക്കണമെന്നു അറിയിക്കുയും ചെയ്തു.തുടര്ന്നു തങ്ങളുടെ മൊബൈലില് എത്തിയ ഒടിപി നമ്പര് തട്ടിപ്പു സംഘം നിര്ദേശിച്ച നമ്പറിലേക്കു ഇടപാടുകാര് അയച്ചു.ഇതോടെ തട്ടിപ്പു സംഘത്തിന്റെ നമ്പറും ഇടപാടുകാരുടെ അക്കൗണ്ടുമായി ബന്ധിക്കപ്പെടുകയും സംഘം ഇടപാടുകാര് അറിയാതെ ബാങ്കില് നിന്നു ആവശ്യാനുസരണം പണം എടുക്കുകയും ചെയ്തു ### Headline : എടിഎം കാര്ഡ് ബ്ലോക്ക് ചെയ്തിട്ടും ഓണ്ലൈന് തട്ടിപ്പ്; കൂടുതല് അന്വേഷണവുമായി പോലീസ്
689
തൃശൂര്: കാത്തിരിപ്പിന് അറുതി, നെന്മണിക്കര- തൃക്കൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലക്കാട്ടുകര പാലത്തിന്റെ പണി 27-ന് ആരംഭിക്കും.പാലം വരുന്നതോടെ ദേശീയപാതയിലെ പാലിയേക്കര ടോള് പ്ലാസയ്ക്ക് സമാന്തരമായുള്ള ടോള്ഫ്രീ പാതയാണ് യാഥാര്ഥ്യമാകുന്നത്.മണലിപ്പുഴയുടെ പുലക്കാട്ടുകര ഷട്ടറിനോടുചേര്ന്നുള്ള പാലം തലോരില്നിന്ന് ആമ്പല്ലൂരിലേക്കു വഴി തുറക്കും.പാലത്തിന്റെ ഭൂമി ഏറ്റെടുക്കല് പൂര്ത്തിയായി.പിസിയും ജനപക്ഷവും പടിക്ക് പുറത്ത് തന്നെ, യുഡിഎഫിലെടുത്തേക്കില്ല, അപേക്ഷ ചർച്ച പോലും ചെയ്തില്ല പാലം യാഥാര്ഥ്യമായാല് പാലിയേക്കര ടോള്പ്ലാസയ്ക്ക് സമാന്തരമായി കല്ലൂര്, ആമ്പല്ലൂര് ഭാഗത്തേക്ക് വാഹനങ്ങള്ക്ക് എളുപ്പത്തില് എത്താനാകും.നബാര്ഡിന്റെ മൂന്നുകോടിയും സര്ക്കാരിന്റെ 75 ലക്ഷവും ഉള്പ്പെടെ 3.75 കോടിയാണ് പാലത്തിന്റെ നിര്മാണച്ചെലവ്.തൃക്കൂര് പഞ്ചായത്ത് പതിനൊന്നരസെന്റ് ഭൂമി റവന്യുവകുപ്പിന് കൈമാറിക്കഴിഞ്ഞു.നെന്മണിക്കര പഞ്ചായത്ത് പരിധിയില് ഇറിഗേഷന് വകുപ്പിന്റെ ഒമ്പതര സെന്റ് പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്തു.ഇനി ആവശ്യമായ ഒന്നരസെന്റ് സ്വകാര്യഭൂമി ഉടന് ഏറ്റെടുക്കും.തൃക്കൂര് പഞ്ചായത്ത് 37 ലക്ഷം രൂപ സമാഹരിച്ചാണ് ഭൂമി ഏറ്റെടുത്തത്.പഞ്ചായത്ത് 7.5 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.തലോര്, കല്ലൂര് സഹകരണ ബാങ്കുകള് പത്തുലക്ഷം രൂപ വീതം നല്കി.ബാക്കിതുക സഹകരണബാങ്കുകളില്നിന്നും നാട്ടുകാരില്നിന്നും പിരിച്ചെടുത്താണ് ഭൂമി ഏറ്റെടുത്തത്.സംസ്ഥാനത്ത് പുഴയ്ക്കു കുറുകെ പൊതുമരാമത്തുവകുപ്പ് പണിയുന്ന തൂണില്ലാത്ത ഏറ്റവും നീളം കൂടിയ പാലമാണ് പുലക്കാട്ടുകരയില് യാഥാര്ഥ്യമാകുന്നത്.46 മീറ്ററാണ് പാലത്തിന്റെ നീളം.ഒരുവര്ഷംകൊണ്ട് പാലത്തിന്റെ പണി പൂര്ത്തിയാക്കുമെന്നാണ് കരുതുന്നത്.തൊട്ടടുത്ത് പുലക്കാട്ടുകര ഷട്ടര് പാലത്തിന് സമാന്തരമായാണ് പുതിയ പാലം വരുന്നത്.മഴക്കാലത്ത് ഷട്ടറുകള് തുറക്കുകയും വെള്ളംകുത്തിയൊഴുകുകയും ചെയ്യുന്നതിനാല് തൂണുകളില്ലാത്ത ബോക്സ് ഗര്ഡര് പാലമാണ് ഇവിടെ പണിയുന്നത്.27ന് വൈകിട്ട് മൂന്നിന് പാലത്തിന്റെ നിര്മാണോദ്ഘാടനം മന്ത്രി ജി.സുധാകരന് നിര്വഹിക്കും
നെന്മണിക്കര പുലക്കാട്ടുകര പാലം നിര്മാണം ഈമാസം: പാലം വരുന്നതോടെ പാലിയേക്കര ടോള് പ്ലാസയ്ക്ക് സമാന്തരമായി ടോള് ഫ്രീ പാത യാഥാര്ത്ഥ്യമാകും
https://malayalam.oneindia.com/news/thrissur/nenmani-pullattukara-bride-ready-to-ingaurate-217589.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: കാത്തിരിപ്പിന് അറുതി, നെന്മണിക്കര- തൃക്കൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലക്കാട്ടുകര പാലത്തിന്റെ പണി 27-ന് ആരംഭിക്കും.പാലം വരുന്നതോടെ ദേശീയപാതയിലെ പാലിയേക്കര ടോള് പ്ലാസയ്ക്ക് സമാന്തരമായുള്ള ടോള്ഫ്രീ പാതയാണ് യാഥാര്ഥ്യമാകുന്നത്.മണലിപ്പുഴയുടെ പുലക്കാട്ടുകര ഷട്ടറിനോടുചേര്ന്നുള്ള പാലം തലോരില്നിന്ന് ആമ്പല്ലൂരിലേക്കു വഴി തുറക്കും.പാലത്തിന്റെ ഭൂമി ഏറ്റെടുക്കല് പൂര്ത്തിയായി.പിസിയും ജനപക്ഷവും പടിക്ക് പുറത്ത് തന്നെ, യുഡിഎഫിലെടുത്തേക്കില്ല, അപേക്ഷ ചർച്ച പോലും ചെയ്തില്ല പാലം യാഥാര്ഥ്യമായാല് പാലിയേക്കര ടോള്പ്ലാസയ്ക്ക് സമാന്തരമായി കല്ലൂര്, ആമ്പല്ലൂര് ഭാഗത്തേക്ക് വാഹനങ്ങള്ക്ക് എളുപ്പത്തില് എത്താനാകും.നബാര്ഡിന്റെ മൂന്നുകോടിയും സര്ക്കാരിന്റെ 75 ലക്ഷവും ഉള്പ്പെടെ 3.75 കോടിയാണ് പാലത്തിന്റെ നിര്മാണച്ചെലവ്.തൃക്കൂര് പഞ്ചായത്ത് പതിനൊന്നരസെന്റ് ഭൂമി റവന്യുവകുപ്പിന് കൈമാറിക്കഴിഞ്ഞു.നെന്മണിക്കര പഞ്ചായത്ത് പരിധിയില് ഇറിഗേഷന് വകുപ്പിന്റെ ഒമ്പതര സെന്റ് പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്തു.ഇനി ആവശ്യമായ ഒന്നരസെന്റ് സ്വകാര്യഭൂമി ഉടന് ഏറ്റെടുക്കും.തൃക്കൂര് പഞ്ചായത്ത് 37 ലക്ഷം രൂപ സമാഹരിച്ചാണ് ഭൂമി ഏറ്റെടുത്തത്.പഞ്ചായത്ത് 7.5 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.തലോര്, കല്ലൂര് സഹകരണ ബാങ്കുകള് പത്തുലക്ഷം രൂപ വീതം നല്കി.ബാക്കിതുക സഹകരണബാങ്കുകളില്നിന്നും നാട്ടുകാരില്നിന്നും പിരിച്ചെടുത്താണ് ഭൂമി ഏറ്റെടുത്തത്.സംസ്ഥാനത്ത് പുഴയ്ക്കു കുറുകെ പൊതുമരാമത്തുവകുപ്പ് പണിയുന്ന തൂണില്ലാത്ത ഏറ്റവും നീളം കൂടിയ പാലമാണ് പുലക്കാട്ടുകരയില് യാഥാര്ഥ്യമാകുന്നത്.46 മീറ്ററാണ് പാലത്തിന്റെ നീളം.ഒരുവര്ഷംകൊണ്ട് പാലത്തിന്റെ പണി പൂര്ത്തിയാക്കുമെന്നാണ് കരുതുന്നത്.തൊട്ടടുത്ത് പുലക്കാട്ടുകര ഷട്ടര് പാലത്തിന് സമാന്തരമായാണ് പുതിയ പാലം വരുന്നത്.മഴക്കാലത്ത് ഷട്ടറുകള് തുറക്കുകയും വെള്ളംകുത്തിയൊഴുകുകയും ചെയ്യുന്നതിനാല് തൂണുകളില്ലാത്ത ബോക്സ് ഗര്ഡര് പാലമാണ് ഇവിടെ പണിയുന്നത്.27ന് വൈകിട്ട് മൂന്നിന് പാലത്തിന്റെ നിര്മാണോദ്ഘാടനം മന്ത്രി ജി.സുധാകരന് നിര്വഹിക്കും ### Headline : നെന്മണിക്കര പുലക്കാട്ടുകര പാലം നിര്മാണം ഈമാസം: പാലം വരുന്നതോടെ പാലിയേക്കര ടോള് പ്ലാസയ്ക്ക് സമാന്തരമായി ടോള് ഫ്രീ പാത യാഥാര്ത്ഥ്യമാകും
690
മലയാളസിനിമയിലെ പ്രതിസന്ധിക്ക് തീവ്രതയേറുകയാണ്.യുദ്ധസന്നാഹരായി 'അമ്മ'യെന്ന താരസംഘടനയും ഫിലിംചേംബറും ഗുസ്തിപിടിക്കുന്നത് പരിഹാസപൂർവ്വം കാണുവാൻ മാത്രമെ കഴിയൂ.ഇവർ വിളിച്ചു കൂവുന്ന കാര്യങ്ങളാണോ മലയാളസിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ന് വിശകലനം ചെയ്യേണ്ടത് ഇന്ന് അനിവാര്യമായിരിക്കുന്നു.ഒരു കലാമേഖലയിലെ പ്രതിസന്ധി എന്താകണം? കച്ചവടവും മേധാവിത്തമോഹവും പണത്തിനോടുളള ആർത്തിയുമൊക്കെയായി ഈ സിനിമാക്കാർ നാലാംലോക സ്വപ്നസഞ്ചാരികളായി മാറിക്കഴിഞ്ഞിരിക്കുന്നു.സിനിമാവ്യവസായം തകർന്നുവെന്ന് വിലപിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞ് സ്വയം മാലിന്യമായി മാറുകയല്ലാതെ ഇവർ നല്ല സിനിമയെക്കുറിച്ചുളള അന്വേഷണം നടത്തുന്നില്ല.നടന്റെ പ്രതിഫലവും നിർമ്മാതാവിന്റെ നിയന്ത്രണവും താരനിശയും വ്യക്തിവിദ്വേഷവും സിനിമാപ്രതിസന്ധിക്ക് കാരണമെന്ന് പറയുമ്പോൾ ചിരിയാണ് വരിക.പ്രതിസന്ധി ഓരോരുത്തരുടെയും കീശയിലേക്ക് വിഴുന്ന പണത്തിന്റെ കണക്കിന്മേലാകുമ്പോൾ സിനിമയെന്ന കല നശിക്കുകയാണ്.മലയാളസിനിമയ്ക്ക് ഒരേയൊരു പ്രതിസന്ധി മാത്രമെയുളളൂ, അത് നല്ല സിനിമയെടുക്കാൻ കഴിവുളളവർ ഇന്ന് അസ്തമിച്ചിരിക്കുന്നു എന്നതാണ്.സിനിമയിൽ പെരുമാറ്റച്ചട്ടം വേണം, നിർമ്മാതാക്കൾ നടന്മാർക്കുമേലും നടന്മാർ നിർമ്മാതാക്കൾക്കുമേലും ഉണ്ടാക്കുന്ന പെരുമാറ്റച്ചട്ടമല്ല യഥാർത്ഥത്തിൽ വേണ്ടത്, മറിച്ച് വീട്ടിൽ നിന്നും മുട്ടയും പറമ്പുകളിൽ വീണ അടയ്ക്കയും ഒക്കെ വിറ്റ് സിനിമ കണ്ട് ഈ വ്യവസായത്തെ പിടിച്ചുനിർത്തിയ&നിർത്തുന്ന ഒരുകൂട്ടം ആസ്വാദകരുണ്ട്.അവർക്കുവേണ്ടി നല്ല സിനിമകൾ പടച്ചുണ്ടാക്കാനുളള പെരുമാറ്റച്ചട്ടമാണ് വേണ്ടത്.നല്ല സിനിമകൾ നിർമ്മിക്കാനുളള ചർച്ചകൾ നടത്തൂ, അതിന്മേൽ തർക്കങ്ങൾ ഉണ്ടാകട്ടെ.ജനങ്ങൾ അത് അംഗീകരിക്കും.അല്ലാതെ, കാശിന്റെ മുഴുപ്പിനും വ്യക്തിവൈരാഗ്യത്തിനും പുറത്ത് പ്രതിസന്ധിയുണ്ടാക്കി സർക്കാരിനെവരെ ഇടനിലക്കാരാക്കി ചർച്ചയാകാം എന്നൊക്കെ പറയുന്നത് മലയാളികളുടെ മുഖത്ത് തുപ്പുന്നതിന് സമമാണ്.നിർത്തണം സിനിമാക്കാരെ ഈ നാറിയ ഇടപാട്.ഞങ്ങൾ നല്ല സിനിമയ്ക്കായി മാത്രം കാത്തിരിക്കുകയാണ്.പിന്നെ നിങ്ങളുടെ വാദപ്രകാരം സിനിമാവ്യവസായത്തെ രക്ഷിക്കാൻ ഒരേയൊരു വഴിയെയുളളൂ; ഷക്കീലയെ വീണ്ടും ഇറക്കണം; മലയാളസിനിമാ ഫീൽഡിലേക്ക്.നിങ്ങളുടെ വിഴുപ്പലക്കിനേക്കാൾ ഭേദം അതുതന്നെ....അഭിപ്രായങ്ങൾ
മലയാള സിനിമ കണികണ്ടുണരുന്ന മാലിന്യങ്ങൾ
http://www.puzha.com/blog/magazine-suvi_new-edit_apr1/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലയാളസിനിമയിലെ പ്രതിസന്ധിക്ക് തീവ്രതയേറുകയാണ്.യുദ്ധസന്നാഹരായി 'അമ്മ'യെന്ന താരസംഘടനയും ഫിലിംചേംബറും ഗുസ്തിപിടിക്കുന്നത് പരിഹാസപൂർവ്വം കാണുവാൻ മാത്രമെ കഴിയൂ.ഇവർ വിളിച്ചു കൂവുന്ന കാര്യങ്ങളാണോ മലയാളസിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ന് വിശകലനം ചെയ്യേണ്ടത് ഇന്ന് അനിവാര്യമായിരിക്കുന്നു.ഒരു കലാമേഖലയിലെ പ്രതിസന്ധി എന്താകണം? കച്ചവടവും മേധാവിത്തമോഹവും പണത്തിനോടുളള ആർത്തിയുമൊക്കെയായി ഈ സിനിമാക്കാർ നാലാംലോക സ്വപ്നസഞ്ചാരികളായി മാറിക്കഴിഞ്ഞിരിക്കുന്നു.സിനിമാവ്യവസായം തകർന്നുവെന്ന് വിലപിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞ് സ്വയം മാലിന്യമായി മാറുകയല്ലാതെ ഇവർ നല്ല സിനിമയെക്കുറിച്ചുളള അന്വേഷണം നടത്തുന്നില്ല.നടന്റെ പ്രതിഫലവും നിർമ്മാതാവിന്റെ നിയന്ത്രണവും താരനിശയും വ്യക്തിവിദ്വേഷവും സിനിമാപ്രതിസന്ധിക്ക് കാരണമെന്ന് പറയുമ്പോൾ ചിരിയാണ് വരിക.പ്രതിസന്ധി ഓരോരുത്തരുടെയും കീശയിലേക്ക് വിഴുന്ന പണത്തിന്റെ കണക്കിന്മേലാകുമ്പോൾ സിനിമയെന്ന കല നശിക്കുകയാണ്.മലയാളസിനിമയ്ക്ക് ഒരേയൊരു പ്രതിസന്ധി മാത്രമെയുളളൂ, അത് നല്ല സിനിമയെടുക്കാൻ കഴിവുളളവർ ഇന്ന് അസ്തമിച്ചിരിക്കുന്നു എന്നതാണ്.സിനിമയിൽ പെരുമാറ്റച്ചട്ടം വേണം, നിർമ്മാതാക്കൾ നടന്മാർക്കുമേലും നടന്മാർ നിർമ്മാതാക്കൾക്കുമേലും ഉണ്ടാക്കുന്ന പെരുമാറ്റച്ചട്ടമല്ല യഥാർത്ഥത്തിൽ വേണ്ടത്, മറിച്ച് വീട്ടിൽ നിന്നും മുട്ടയും പറമ്പുകളിൽ വീണ അടയ്ക്കയും ഒക്കെ വിറ്റ് സിനിമ കണ്ട് ഈ വ്യവസായത്തെ പിടിച്ചുനിർത്തിയ&നിർത്തുന്ന ഒരുകൂട്ടം ആസ്വാദകരുണ്ട്.അവർക്കുവേണ്ടി നല്ല സിനിമകൾ പടച്ചുണ്ടാക്കാനുളള പെരുമാറ്റച്ചട്ടമാണ് വേണ്ടത്.നല്ല സിനിമകൾ നിർമ്മിക്കാനുളള ചർച്ചകൾ നടത്തൂ, അതിന്മേൽ തർക്കങ്ങൾ ഉണ്ടാകട്ടെ.ജനങ്ങൾ അത് അംഗീകരിക്കും.അല്ലാതെ, കാശിന്റെ മുഴുപ്പിനും വ്യക്തിവൈരാഗ്യത്തിനും പുറത്ത് പ്രതിസന്ധിയുണ്ടാക്കി സർക്കാരിനെവരെ ഇടനിലക്കാരാക്കി ചർച്ചയാകാം എന്നൊക്കെ പറയുന്നത് മലയാളികളുടെ മുഖത്ത് തുപ്പുന്നതിന് സമമാണ്.നിർത്തണം സിനിമാക്കാരെ ഈ നാറിയ ഇടപാട്.ഞങ്ങൾ നല്ല സിനിമയ്ക്കായി മാത്രം കാത്തിരിക്കുകയാണ്.പിന്നെ നിങ്ങളുടെ വാദപ്രകാരം സിനിമാവ്യവസായത്തെ രക്ഷിക്കാൻ ഒരേയൊരു വഴിയെയുളളൂ; ഷക്കീലയെ വീണ്ടും ഇറക്കണം; മലയാളസിനിമാ ഫീൽഡിലേക്ക്.നിങ്ങളുടെ വിഴുപ്പലക്കിനേക്കാൾ ഭേദം അതുതന്നെ....അഭിപ്രായങ്ങൾ ### Headline : മലയാള സിനിമ കണികണ്ടുണരുന്ന മാലിന്യങ്ങൾ
691
് ആംബുലന്സിനായി മെഡിക്കല് കോളേജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.മഞ്ചേരി: ആംബുലന്സിന് കൊടുക്കാന് പണമില്ലാത്തതിനാല് കര്ണ്ണാടക സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്.മഞ്ചേരി മെഡിക്കല് കോളേജിലാണ് സംഭവം നടന്നത്.ഇവര് ആംബുലന്സിനായി മെഡിക്കല് കോളേജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.കര്ണ്ണാടക ബിദാര് സ്വദേശിനിയായ 45കാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് മഞ്ചേരി മെഡിക്കല് കോളെജില് വെച്ച് മരിച്ചത്.അര്ബുധത്തെ തുടര്ന്നായിരുന്നു മരണം സംഭവിച്ചത്.ഇന്നലെ മരിച്ച വിവരം അറിഞ്ഞ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുക്കളെത്തി.എന്നാല് ഇവരുടെ കൈവശം ആംബുലന്സില് കൊണ്ടു പോകുന്നതിന് ആവശ്യമായ പണമുണ്ടായിരുന്നില്ല.സമീപത്തെ സ്വകാര്യ ആംബുലന്സ് ഡ്രൈവര്മാര്, ഇന്ധന ചെലവ് മാത്രം നല്കിയാല് മൃതദേഹം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അതിനുള്ള പണം പോലും ചന്ദ്രകലയുടെ കുടുംബത്തിന്റെ കൈവശമില്ലായിരുന്നു.കാര് കൊണ്ടുവന്നത് പോലും നാട്ടുകാരുടെ സഹായത്തോടെയാണ് എന്നായിരുന്നു അവരുടെ മറുപടി.ഇതേ തുടര്ന്ന് ആംബുലന്സ് ഡ്രൈവര്മാരുടെ നേതൃത്വത്തില് ചന്ദ്രകലയുടെ ബന്ധുക്കള് മെഡിക്കല് കോളേജ് സൂപ്രണ്ടിനെ സഹായ അഭ്യര്ത്ഥനയുമായി കണ്ടു.ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഫണ്ടില് നിന്ന് ആംബുലന്സിന് പണം അനുവദിക്കുകയോ അല്ലെങ്കില് എംബാം ചെയ്ത് കാറില് മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.എന്നാല് സൂപ്രണ്ടിന്റെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമായിരുന്നില്ല ഉണ്ടായത്.ഇതോടെ മൃതദേഹം കാറിന്റെ ഡിക്കിയില് കയറ്റുകയായിരുന്നു.അതേസമയം, സൗജന്യ ആംബുലന്സ് ഒരുക്കണമെന്ന് ബന്ധുക്കള് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം
ആംബുലന്സിന് കൊടുക്കാന് കൈയ്യില് പണമില്ല; മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്
https://bignewskerala.com/2019/03/17/women-died-manjeri-medical-college/36078/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ് ആംബുലന്സിനായി മെഡിക്കല് കോളേജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.മഞ്ചേരി: ആംബുലന്സിന് കൊടുക്കാന് പണമില്ലാത്തതിനാല് കര്ണ്ണാടക സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്.മഞ്ചേരി മെഡിക്കല് കോളേജിലാണ് സംഭവം നടന്നത്.ഇവര് ആംബുലന്സിനായി മെഡിക്കല് കോളേജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.കര്ണ്ണാടക ബിദാര് സ്വദേശിനിയായ 45കാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് മഞ്ചേരി മെഡിക്കല് കോളെജില് വെച്ച് മരിച്ചത്.അര്ബുധത്തെ തുടര്ന്നായിരുന്നു മരണം സംഭവിച്ചത്.ഇന്നലെ മരിച്ച വിവരം അറിഞ്ഞ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുക്കളെത്തി.എന്നാല് ഇവരുടെ കൈവശം ആംബുലന്സില് കൊണ്ടു പോകുന്നതിന് ആവശ്യമായ പണമുണ്ടായിരുന്നില്ല.സമീപത്തെ സ്വകാര്യ ആംബുലന്സ് ഡ്രൈവര്മാര്, ഇന്ധന ചെലവ് മാത്രം നല്കിയാല് മൃതദേഹം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അതിനുള്ള പണം പോലും ചന്ദ്രകലയുടെ കുടുംബത്തിന്റെ കൈവശമില്ലായിരുന്നു.കാര് കൊണ്ടുവന്നത് പോലും നാട്ടുകാരുടെ സഹായത്തോടെയാണ് എന്നായിരുന്നു അവരുടെ മറുപടി.ഇതേ തുടര്ന്ന് ആംബുലന്സ് ഡ്രൈവര്മാരുടെ നേതൃത്വത്തില് ചന്ദ്രകലയുടെ ബന്ധുക്കള് മെഡിക്കല് കോളേജ് സൂപ്രണ്ടിനെ സഹായ അഭ്യര്ത്ഥനയുമായി കണ്ടു.ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഫണ്ടില് നിന്ന് ആംബുലന്സിന് പണം അനുവദിക്കുകയോ അല്ലെങ്കില് എംബാം ചെയ്ത് കാറില് മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.എന്നാല് സൂപ്രണ്ടിന്റെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമായിരുന്നില്ല ഉണ്ടായത്.ഇതോടെ മൃതദേഹം കാറിന്റെ ഡിക്കിയില് കയറ്റുകയായിരുന്നു.അതേസമയം, സൗജന്യ ആംബുലന്സ് ഒരുക്കണമെന്ന് ബന്ധുക്കള് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം ### Headline : ആംബുലന്സിന് കൊടുക്കാന് കൈയ്യില് പണമില്ല; മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്
692
ലഖ്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോ.കഫീൽ ഖാൻ നിരപരാധിയാണെന്ന് അന്വേഷണ റിപ്പോർട്ട്.ഗൊരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ അറുപതോളം കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ കഫീൽ ഖാനെ സസ്പെൻഡ് ചെയ്യുകയും 9 മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തരുന്നു.രണ്ട് വർഷത്തോളം കഫീൽ ഖാനെ വേട്ടയാടുന്ന നടപടിയാണ് യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിച്ചിരുന്നു.എന്നാൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നതാണ് അന്വേഷണ റിപ്പോർട്ട്.മരടിലെ ഫ്ലാറ്റുകൾ പൊളിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി; ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം 2017ൽ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അഴിമതിയോ കൃത്യവിലോപമോ കഫീൽ ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സംഭവം നടക്കുന്ന സമയത്ത് എൻസൈഫാലിറ്റീസ് വാർഡിന്റെ നോഡൽ ഓഫീസർ കഫീൽ ഖാൻ അല്ലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.അവധിയിൽ ആയിരുന്നിട്ടും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം നിലയിൽ അദ്ദേഹം പ്രവർത്തിച്ചു.500 ജംബോ ഓക്സിജൻ സിലിണ്ടറുകൾ അദ്ദേഹം സ്വന്തം സ്വാധീനം ഉപയോഗിച്ച് അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.ആശുപത്രിയിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചുമതലയും കഫീൽ ഖാന് ഇല്ലായിരുന്നുവെന്നും ആഗസ്റ്റ് 10-12 ദിവസങ്ങളിലായി 54 മണിക്കൂറോളം ആശുപത്രിയിൽ ലിക്വിഡ് ഓക്സിജന്റെ അഭാവം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.തന്റെ നിരപരാധിത്യം എന്നെങ്കിലും തെളിയുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്ന് കഫീൽ ഖാൻ പ്രതികരിച്ചു.കഫീൽ ഖാനെതിരെ അന്വേഷണം നടത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാർ ഏപ്രിലിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിട്ടിരുന്നില്ല.9 മാസത്തോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്ന കഫീൽ ഖാന് 2018 ഏപ്രിലിലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്
ഗൊരഖ്പൂർ ശിശു മരണം; ഡോ കഫീൽ ഖാൻ നിരപരാധിയെന്ന് അന്വേഷണ റിപ്പോർട്ട്; യോഗി സർക്കാർ പ്രതിക്കൂട്ടിൽ
https://malayalam.oneindia.com/news/india/clean-chit-to-dr-kafeel-khan-in-gorakhpur-child-deaths-234185.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോ.കഫീൽ ഖാൻ നിരപരാധിയാണെന്ന് അന്വേഷണ റിപ്പോർട്ട്.ഗൊരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ അറുപതോളം കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ കഫീൽ ഖാനെ സസ്പെൻഡ് ചെയ്യുകയും 9 മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തരുന്നു.രണ്ട് വർഷത്തോളം കഫീൽ ഖാനെ വേട്ടയാടുന്ന നടപടിയാണ് യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിച്ചിരുന്നു.എന്നാൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നതാണ് അന്വേഷണ റിപ്പോർട്ട്.മരടിലെ ഫ്ലാറ്റുകൾ പൊളിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി; ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം 2017ൽ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അഴിമതിയോ കൃത്യവിലോപമോ കഫീൽ ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സംഭവം നടക്കുന്ന സമയത്ത് എൻസൈഫാലിറ്റീസ് വാർഡിന്റെ നോഡൽ ഓഫീസർ കഫീൽ ഖാൻ അല്ലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.അവധിയിൽ ആയിരുന്നിട്ടും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം നിലയിൽ അദ്ദേഹം പ്രവർത്തിച്ചു.500 ജംബോ ഓക്സിജൻ സിലിണ്ടറുകൾ അദ്ദേഹം സ്വന്തം സ്വാധീനം ഉപയോഗിച്ച് അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.ആശുപത്രിയിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചുമതലയും കഫീൽ ഖാന് ഇല്ലായിരുന്നുവെന്നും ആഗസ്റ്റ് 10-12 ദിവസങ്ങളിലായി 54 മണിക്കൂറോളം ആശുപത്രിയിൽ ലിക്വിഡ് ഓക്സിജന്റെ അഭാവം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.തന്റെ നിരപരാധിത്യം എന്നെങ്കിലും തെളിയുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്ന് കഫീൽ ഖാൻ പ്രതികരിച്ചു.കഫീൽ ഖാനെതിരെ അന്വേഷണം നടത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാർ ഏപ്രിലിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിട്ടിരുന്നില്ല.9 മാസത്തോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്ന കഫീൽ ഖാന് 2018 ഏപ്രിലിലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത് ### Headline : ഗൊരഖ്പൂർ ശിശു മരണം; ഡോ കഫീൽ ഖാൻ നിരപരാധിയെന്ന് അന്വേഷണ റിപ്പോർട്ട്; യോഗി സർക്കാർ പ്രതിക്കൂട്ടിൽ
693
തിരുവനന്തപുരം: കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില് ഉള്പ്പെടുത്താന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖന്റെ ഉത്തരവ്.റിമോര്ട്ട് സെന്സിങ് സെന്ററിന്റെ റിപ്പോര്ട്ടില് ഭൂമി നിലമാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം.നടപടിക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താന് മന്ത്രി റവന്യൂ അഡീഷണല് ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നിര്ദേശം നൽകി.കഴിഞ്ഞ മാസമാണ് കുന്നത്തുനാട് ഭൂമിയുടെ 2008-ന് മുമ്പുള്ള അവസ്ഥ സംബന്ധിച്ച് റിമോര്ട്ട് സെന്സിങ് സെന്റര് മന്ത്രിക്ക് റിപ്പോര്ട്ട് സമർപ്പിച്ചത്.ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കളക്ടറുടെ സ്റ്റോപ് മെമ്മോ റദ്ദാക്കിക്കൊണ്ടുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നിലനില്ക്കുമോ എന്ന് പരിശോധിക്കാനും നിർദ്ദേശത്തിൽ പറയുന്നു.പിഎച്ച് കുര്യന് റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്.എന്നാൽ , ഇത് പിന്നീട് മന്ത്രി മരവിപ്പിക്കുകയുണ്ടായി.റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിയും റദ്ദാക്കിയിരുന്നു.റിമോര്ട്ട് സെന്സിങ് സെന്റര് നൽകിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഹൈക്കോടതിയില് എതിര് സത്യവാങ്മൂലം നല്കുന്നതിനുള്ള നടപടികള് സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.കുന്നതുനാട്ടിലെ 14 ഏക്കര് ഭൂമി ഭരണതലത്തില് സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനി നിലം നികത്തിയെന്നായിരുന്നു ആരോപണം.'എടക്കാട് ബറ്റാലിയൻ 06': ചിത്രത്തില പുതിയ പോസ്റ്റർ റിലീസ് ചെയ്തു
കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില് ഉൾപ്പെടുത്തണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖന്
https://www.malayalamexpress.in/archives/859463/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില് ഉള്പ്പെടുത്താന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖന്റെ ഉത്തരവ്.റിമോര്ട്ട് സെന്സിങ് സെന്ററിന്റെ റിപ്പോര്ട്ടില് ഭൂമി നിലമാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം.നടപടിക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താന് മന്ത്രി റവന്യൂ അഡീഷണല് ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നിര്ദേശം നൽകി.കഴിഞ്ഞ മാസമാണ് കുന്നത്തുനാട് ഭൂമിയുടെ 2008-ന് മുമ്പുള്ള അവസ്ഥ സംബന്ധിച്ച് റിമോര്ട്ട് സെന്സിങ് സെന്റര് മന്ത്രിക്ക് റിപ്പോര്ട്ട് സമർപ്പിച്ചത്.ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കളക്ടറുടെ സ്റ്റോപ് മെമ്മോ റദ്ദാക്കിക്കൊണ്ടുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നിലനില്ക്കുമോ എന്ന് പരിശോധിക്കാനും നിർദ്ദേശത്തിൽ പറയുന്നു.പിഎച്ച് കുര്യന് റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്.എന്നാൽ , ഇത് പിന്നീട് മന്ത്രി മരവിപ്പിക്കുകയുണ്ടായി.റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിയും റദ്ദാക്കിയിരുന്നു.റിമോര്ട്ട് സെന്സിങ് സെന്റര് നൽകിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഹൈക്കോടതിയില് എതിര് സത്യവാങ്മൂലം നല്കുന്നതിനുള്ള നടപടികള് സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.കുന്നതുനാട്ടിലെ 14 ഏക്കര് ഭൂമി ഭരണതലത്തില് സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനി നിലം നികത്തിയെന്നായിരുന്നു ആരോപണം.'എടക്കാട് ബറ്റാലിയൻ 06': ചിത്രത്തില പുതിയ പോസ്റ്റർ റിലീസ് ചെയ്തു ### Headline : കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില് ഉൾപ്പെടുത്തണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖന്
694
ദില്ലി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില് വരുമെന്ന് സുപ്രിം കോടതി.പൊതുസമൂഹം സുതാര്യത ആഗ്രഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില് വരുമെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്ജിയിലാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.ജസ്റ്റിസുമാരായ എന്വി രമണ, ഡിവൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്..സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുര്ബലപ്പെടുത്തുന്നില്ലെന്ന പറഞ്ഞ കോടതി ചീഫ് ജസ്റ്റിസിന്റേത് പൊതുസ്ഥാപനമാണെന്നും വ്യക്തമാക്കി.അതേസമയം സുതാര്യതയുടെ പേരില് ഒരു സ്ഥാപനത്തെ തകര്ക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.ജസ്റ്റിസുമാരായ എന്വി രമണ, ഡിവൈ ചന്ദ്രചൂഡ് എന്നിവര് വ്യത്യസ്ത വിധി ന്യായങ്ങളാണ് എഴുതിയത്.ജുഡീഷ്യറുടെ സ്വാതന്ത്ര്യവും സ്വകാര്യതയും പരിഗണിച്ച് കൊണ്ടാകണം വിവരാവകാശ അപേക്ഷകള് സ്വീകരിക്കുന്നതെന്ന് കോടതി നിര്ദ്ദേശിച്ചു.ജുഡീഷ്യറിയുടെ പ്രവര്ത്തനങ്ങള് വിലയിരുത്താനാണ് ആര്ടിഐ അപേക്ഷ നല്കേണ്ടത്.അല്ലാതെ സുപ്രീം കോടതിയെ നിരീക്ഷണവലയത്തിലാക്കാന് ഇതിലൂടെ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.2009 ലായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഓഫീസും സുപ്രീം കോടതി വിധിയുടെ പരിധിയില് വരുമെന്ന ഉത്തരവ് ദില്ലി ഹൈക്കോടതിയുടെ ഫുള് ബെഞ്ച് വിധിച്ചത്.സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള് ആവശ്യപ്പെട്ടുള്ള ഹര്ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.സുപ്രീം കോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതുസ്ഥാപനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിധി.എന്നാല് വിധിക്കെതരെ സുപ്രീം കോടതി സെക്രട്ടറി ജനറല് സുപ്രീം കോടതിയില് ഹര്ജി നല്കി.2016 ആഗസ്റ്റില് കേസ് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.ഏപ്രില് നാലിന് കേസില് വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു
ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശത്തിന്റെ പരിധിയിൽ; നിർണായക വിധിയുമായി സുപ്രീം കോടതി
https://malayalam.oneindia.com/news/india/cji-is-public-authority-under-rti-says-sc-236787.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില് വരുമെന്ന് സുപ്രിം കോടതി.പൊതുസമൂഹം സുതാര്യത ആഗ്രഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില് വരുമെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്ജിയിലാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.ജസ്റ്റിസുമാരായ എന്വി രമണ, ഡിവൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്..സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുര്ബലപ്പെടുത്തുന്നില്ലെന്ന പറഞ്ഞ കോടതി ചീഫ് ജസ്റ്റിസിന്റേത് പൊതുസ്ഥാപനമാണെന്നും വ്യക്തമാക്കി.അതേസമയം സുതാര്യതയുടെ പേരില് ഒരു സ്ഥാപനത്തെ തകര്ക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.ജസ്റ്റിസുമാരായ എന്വി രമണ, ഡിവൈ ചന്ദ്രചൂഡ് എന്നിവര് വ്യത്യസ്ത വിധി ന്യായങ്ങളാണ് എഴുതിയത്.ജുഡീഷ്യറുടെ സ്വാതന്ത്ര്യവും സ്വകാര്യതയും പരിഗണിച്ച് കൊണ്ടാകണം വിവരാവകാശ അപേക്ഷകള് സ്വീകരിക്കുന്നതെന്ന് കോടതി നിര്ദ്ദേശിച്ചു.ജുഡീഷ്യറിയുടെ പ്രവര്ത്തനങ്ങള് വിലയിരുത്താനാണ് ആര്ടിഐ അപേക്ഷ നല്കേണ്ടത്.അല്ലാതെ സുപ്രീം കോടതിയെ നിരീക്ഷണവലയത്തിലാക്കാന് ഇതിലൂടെ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.2009 ലായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഓഫീസും സുപ്രീം കോടതി വിധിയുടെ പരിധിയില് വരുമെന്ന ഉത്തരവ് ദില്ലി ഹൈക്കോടതിയുടെ ഫുള് ബെഞ്ച് വിധിച്ചത്.സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള് ആവശ്യപ്പെട്ടുള്ള ഹര്ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.സുപ്രീം കോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതുസ്ഥാപനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിധി.എന്നാല് വിധിക്കെതരെ സുപ്രീം കോടതി സെക്രട്ടറി ജനറല് സുപ്രീം കോടതിയില് ഹര്ജി നല്കി.2016 ആഗസ്റ്റില് കേസ് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.ഏപ്രില് നാലിന് കേസില് വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു ### Headline : ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശത്തിന്റെ പരിധിയിൽ; നിർണായക വിധിയുമായി സുപ്രീം കോടതി
695
കല്പ്പറ്റ: ഓഫീസുകളില് ഗ്രീന് പ്രോട്ടോക്കോള് പാലിക്കണമെന്ന നിര്ദ്ദേശം സര്ക്കാര് പുറപ്പെടുവിച്ച സാഹചര്യത്തില് ജില്ലയിലെ മറ്റ് സര്ക്കാര് സ്ഥാപനങ്ങള്ക്ക് മാതൃകയാവുകയാണ് ജിഎസ്ടി കാര്യാലയം.ജില്ലയിലെ ആദ്യത്തെ സമ്പൂര്ണ ഹരിത ഓഫീസ് എന്ന പേര് കൂടിയാണ് സംസ്ഥാന ചരക്കു സേവന വകുപ്പിന്റെ ഡെപ്യൂട്ടി കമ്മിഷണര് ഓഫീസും ഇന്റലിജന്സ് ഓഫീസും ഇവരുടെ ആറ് സബ് ഓഫീസുകളും ചേര്ന്ന് സ്വന്തമാക്കിയത്.ഹരിത ഓഫീസായ ജിഎസ്ടി കാര്യാലയത്തിലെ ജീവനക്കാര് അറുപതോളം ജീവനക്കാരാണ് ഈ സര്ക്കാര് സ്ഥാപനത്തിലുള്ളത്.ആരും പിന്നോട്ടുപോകാതെ ഒരേ മനസ്സോടെ നടത്തിയ പ്രവര്ത്തനങ്ങളാണ് ഹരിത ഓഫീസ് എന്ന ആശയം സാധ്യമാക്കിയത്.വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്ത്തിക്കുന്നതെങ്കിലും ജീവനക്കാരുടെ ശ്രമ ഫലമായി പെയിന്റടിച്ച് നവീകരിച്ചു.കൂടാതെ ഓഫീസുമായി ബന്ധപ്പെട്ട് സ്ഥലങ്ങള് കണ്ടെത്തി പൂച്ചെടികള് നട്ടുപിടിപ്പിച്ചു.എല്ലാവരും ഒത്തൊരുമയോടെ ഗ്രോ ബാഗുകളില് പച്ചക്കറി കൃഷിയും തുടങ്ങി.ഓരോ സബ് ഓഫീസുകളിലും നോഡല് ഓഫീസര്മാരെ നിയമിച്ചു ശുചീകരണ പ്രവര്ത്തനങ്ങള്ക്ക് ചുമതലപ്പെടുത്താന് സാധിച്ചുവെന്നതാണ് ഈ ഓഫീസിന്റെ ഏറ്റവും വലിയ നേട്ടം.ഓഫീസിലെ ജൈവ അജൈവ മാലിന്യങ്ങള് മുനിസിപ്പാലിറ്റിക്കും ഹരിത കര്മ്മ സേനക്കും കൈമാറും.കൂടാതെ ഓഫീസിലെ ഗ്രീന് പ്രോട്ടോകോള് കമ്മിറ്റി അഗങ്ങള്ക്ക് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില് ബോധവല്ക്കരണ ക്ലാസ്സുകളും നടത്തിവരുന്നു.ഓഫീസില് ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്ത്തനങ്ങള് നടത്തിയിരുന്നു.ഇതില് ഏറ്റവും ശ്രദ്ധേയമായത് സ്റ്റീല് പത്രങ്ങളും ഗ്ലാസുകളും ഭക്ഷണാവശ്യങ്ങള്ക്കായി ഉപയോഗിക്കുവാന് തുടങ്ങിയെന്നതാണ്.മാത്രമല്ല, ഓഫീസ് മീറ്റിംഗുകളും മറ്റും ഡിസ്പോസിബിള് ഫ്രീ എന്ന ആശയത്തിലൂന്നി നടപ്പിലാക്കി.പ്ലാസ്റ്റിക് പേനകള്ക്ക് പകരം മഷിപ്പേനകള് എഴുതാനുപയോഗിച്ചതും, വൈദ്യുതി ഉപയോഗത്തില് എല് ഇ ഡിയുടെ ഉപയോഗം കൂട്ടിയതുമെല്ലാം ഹരിത ഓഫീസ് എന്ന ആശയത്തിലേക്ക് വേഗത്തിലടുപ്പിച്ചു.കല്പ്പറ്റ കൃഷി ഭവനുമായി യോജിച്ച് ജൈവ മട്ടുപ്പാവ് കൃഷി എന്ന നൂതന ആശയത്തിന് തയ്യാറെടുക്കുകയാണ് ജി എസ് ടി വിഭാഗമിപ്പോള്.എന്തിരുന്നാലും വയനാട്ടിലെ മറ്റ് സര്ക്കാര് സ്ഥാപനങ്ങള്ക്ക് മാതൃകയാവുകയാണ് ഈ സര്ക്കാര് സ്ഥാപനം
എല്ലാം ഹരിതമയമാക്കി ജിഎസ്ടി കാര്യാലയം; സര്ക്കാര് ഓഫീസുകള്ക്ക് പുതുമാതൃക
https://malayalam.oneindia.com/news/kerala/greenary-gst-office-in-kalpatta-is-a-model-for-others-201725.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കല്പ്പറ്റ: ഓഫീസുകളില് ഗ്രീന് പ്രോട്ടോക്കോള് പാലിക്കണമെന്ന നിര്ദ്ദേശം സര്ക്കാര് പുറപ്പെടുവിച്ച സാഹചര്യത്തില് ജില്ലയിലെ മറ്റ് സര്ക്കാര് സ്ഥാപനങ്ങള്ക്ക് മാതൃകയാവുകയാണ് ജിഎസ്ടി കാര്യാലയം.ജില്ലയിലെ ആദ്യത്തെ സമ്പൂര്ണ ഹരിത ഓഫീസ് എന്ന പേര് കൂടിയാണ് സംസ്ഥാന ചരക്കു സേവന വകുപ്പിന്റെ ഡെപ്യൂട്ടി കമ്മിഷണര് ഓഫീസും ഇന്റലിജന്സ് ഓഫീസും ഇവരുടെ ആറ് സബ് ഓഫീസുകളും ചേര്ന്ന് സ്വന്തമാക്കിയത്.ഹരിത ഓഫീസായ ജിഎസ്ടി കാര്യാലയത്തിലെ ജീവനക്കാര് അറുപതോളം ജീവനക്കാരാണ് ഈ സര്ക്കാര് സ്ഥാപനത്തിലുള്ളത്.ആരും പിന്നോട്ടുപോകാതെ ഒരേ മനസ്സോടെ നടത്തിയ പ്രവര്ത്തനങ്ങളാണ് ഹരിത ഓഫീസ് എന്ന ആശയം സാധ്യമാക്കിയത്.വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്ത്തിക്കുന്നതെങ്കിലും ജീവനക്കാരുടെ ശ്രമ ഫലമായി പെയിന്റടിച്ച് നവീകരിച്ചു.കൂടാതെ ഓഫീസുമായി ബന്ധപ്പെട്ട് സ്ഥലങ്ങള് കണ്ടെത്തി പൂച്ചെടികള് നട്ടുപിടിപ്പിച്ചു.എല്ലാവരും ഒത്തൊരുമയോടെ ഗ്രോ ബാഗുകളില് പച്ചക്കറി കൃഷിയും തുടങ്ങി.ഓരോ സബ് ഓഫീസുകളിലും നോഡല് ഓഫീസര്മാരെ നിയമിച്ചു ശുചീകരണ പ്രവര്ത്തനങ്ങള്ക്ക് ചുമതലപ്പെടുത്താന് സാധിച്ചുവെന്നതാണ് ഈ ഓഫീസിന്റെ ഏറ്റവും വലിയ നേട്ടം.ഓഫീസിലെ ജൈവ അജൈവ മാലിന്യങ്ങള് മുനിസിപ്പാലിറ്റിക്കും ഹരിത കര്മ്മ സേനക്കും കൈമാറും.കൂടാതെ ഓഫീസിലെ ഗ്രീന് പ്രോട്ടോകോള് കമ്മിറ്റി അഗങ്ങള്ക്ക് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില് ബോധവല്ക്കരണ ക്ലാസ്സുകളും നടത്തിവരുന്നു.ഓഫീസില് ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്ത്തനങ്ങള് നടത്തിയിരുന്നു.ഇതില് ഏറ്റവും ശ്രദ്ധേയമായത് സ്റ്റീല് പത്രങ്ങളും ഗ്ലാസുകളും ഭക്ഷണാവശ്യങ്ങള്ക്കായി ഉപയോഗിക്കുവാന് തുടങ്ങിയെന്നതാണ്.മാത്രമല്ല, ഓഫീസ് മീറ്റിംഗുകളും മറ്റും ഡിസ്പോസിബിള് ഫ്രീ എന്ന ആശയത്തിലൂന്നി നടപ്പിലാക്കി.പ്ലാസ്റ്റിക് പേനകള്ക്ക് പകരം മഷിപ്പേനകള് എഴുതാനുപയോഗിച്ചതും, വൈദ്യുതി ഉപയോഗത്തില് എല് ഇ ഡിയുടെ ഉപയോഗം കൂട്ടിയതുമെല്ലാം ഹരിത ഓഫീസ് എന്ന ആശയത്തിലേക്ക് വേഗത്തിലടുപ്പിച്ചു.കല്പ്പറ്റ കൃഷി ഭവനുമായി യോജിച്ച് ജൈവ മട്ടുപ്പാവ് കൃഷി എന്ന നൂതന ആശയത്തിന് തയ്യാറെടുക്കുകയാണ് ജി എസ് ടി വിഭാഗമിപ്പോള്.എന്തിരുന്നാലും വയനാട്ടിലെ മറ്റ് സര്ക്കാര് സ്ഥാപനങ്ങള്ക്ക് മാതൃകയാവുകയാണ് ഈ സര്ക്കാര് സ്ഥാപനം ### Headline : എല്ലാം ഹരിതമയമാക്കി ജിഎസ്ടി കാര്യാലയം; സര്ക്കാര് ഓഫീസുകള്ക്ക് പുതുമാതൃക
696
കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുളള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനുമുളള അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ രണ്ടും മൂന്നും സ്ഥാനവും എസ്.എസ്.എൽ.സിക്ക് ജില്ലാതലത്തിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡും കരസ്ഥമാക്കിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുളളതാണ് ക്യാഷ് അവാർഡ്.പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മുന്നു മാസത്തിനകം ഇതിനുളള അപേക്ഷ നിശ്ചിതഫോമിൽ അതതു ജില്ലയിലെ എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴി നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് സർക്കാർ നടത്തിയ എൻട്രൻസ് പരീക്ഷ മുഖേന ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.അഡ്മിഷൻ കിട്ടി രണ്ടു മാസത്തിനകമോ നവംബർ 30ന് അകമോ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം.കോഴ്സ് തീരുന്നതുവരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടണം
നഴ്സസ് ക്ഷേമനിധി സ്കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു
https://www.malayalamexpress.in/archives/767133/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുളള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനുമുളള അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ രണ്ടും മൂന്നും സ്ഥാനവും എസ്.എസ്.എൽ.സിക്ക് ജില്ലാതലത്തിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡും കരസ്ഥമാക്കിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുളളതാണ് ക്യാഷ് അവാർഡ്.പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മുന്നു മാസത്തിനകം ഇതിനുളള അപേക്ഷ നിശ്ചിതഫോമിൽ അതതു ജില്ലയിലെ എം.സി.എച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴി നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് സർക്കാർ നടത്തിയ എൻട്രൻസ് പരീക്ഷ മുഖേന ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.അഡ്മിഷൻ കിട്ടി രണ്ടു മാസത്തിനകമോ നവംബർ 30ന് അകമോ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം.കോഴ്സ് തീരുന്നതുവരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടണം ### Headline : നഴ്സസ് ക്ഷേമനിധി സ്കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു
697
കാസർകോട് : ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.കനത്ത മഴയെത്തുടർന്ന് കാസർകോട് ഇന്നും അതീവ ജാ ഗ്രതാ മുന്നറിയിപ്പ് തുടരുകയാണ്.ജില്ലയിലെ മലയോര മേഖലകളിലടക്കം മണ്ണിടിച്ചിൽ രൂക്ഷമാകുകയാണ്.സംസ്ഥാന പാതയിലും മണ്ണിടിച്ചൽ ശക്തമാണ്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് വലിയ ആശങ്കയാണുണ്ടാകുന്നത്.നീലേശ്വരം, കയ്യൂർ, ചീമേനി, മധൂർ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.ഇവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.ജില്ലയിൽ വൈദ്യുതിയും വാര്ത്താ വിനിമയ സംവിധാനങ്ങളും തടസ്സപെട്ടതിനാൽ വിവരങ്ങൾ ലഭിക്കുന്നതിന് താമസമുണ്ടാകുന്നുണ്ട്.മഴ ശക്തമായതിനെ തുടർന്ന് മുഴുവൻ ഉദ്യോ ഗസ്ഥരോടും ഹാജരാകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മഴ കനത്തതിനെ തുടർന്ന് ജില്ലയില് വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.അരീക്കോട് 220 110 ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്ന്നായിരുന്നു വൈദ്യുതി വിതരണം മുടങ്ങിയത്.ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ പിന്നാലെയാണ് അരീക്കോട് 220 ഓഫ് ചെയ്തത്.കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 ലൈനും ഓഫാക്കുകയായിരുന്നു.ഉരുള്പൊട്ടലിനെ തുടര്ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷന് അടിച്ചിട്ടിരിക്കുകയാണ്.അതേസമയം, രക്ഷാപ്രവര്ത്തനങ്ങള്ക്ക് വേണ്ടി മത്സ്യത്തൊഴിലാളികള് വയനാട് ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്.കാഞ്ഞങ്ങാട് ഭാ ഗത്തുനിന്ന് 25 പേരാണ് വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്.മറ്റ് മത്സ്യത്തൊഴിലാളികളോട് തയ്യാറായി നിൽക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്നലെയാണ് മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ പ്രത്യേക സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.ശാരദ ചിട്ടി തട്ടിപ്പ്: ഡെറക് ഒബ്രിയാനെ സിബിഐ ചോദ്യം ചെയ്തു
കനത്ത മഴ: കാസർകോട് അതീവ ജാ ഗ്രതാ നിർദ്ദേശം
https://www.malayalamexpress.in/archives/749956/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസർകോട് : ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.കനത്ത മഴയെത്തുടർന്ന് കാസർകോട് ഇന്നും അതീവ ജാ ഗ്രതാ മുന്നറിയിപ്പ് തുടരുകയാണ്.ജില്ലയിലെ മലയോര മേഖലകളിലടക്കം മണ്ണിടിച്ചിൽ രൂക്ഷമാകുകയാണ്.സംസ്ഥാന പാതയിലും മണ്ണിടിച്ചൽ ശക്തമാണ്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് വലിയ ആശങ്കയാണുണ്ടാകുന്നത്.നീലേശ്വരം, കയ്യൂർ, ചീമേനി, മധൂർ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.ഇവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.ജില്ലയിൽ വൈദ്യുതിയും വാര്ത്താ വിനിമയ സംവിധാനങ്ങളും തടസ്സപെട്ടതിനാൽ വിവരങ്ങൾ ലഭിക്കുന്നതിന് താമസമുണ്ടാകുന്നുണ്ട്.മഴ ശക്തമായതിനെ തുടർന്ന് മുഴുവൻ ഉദ്യോ ഗസ്ഥരോടും ഹാജരാകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മഴ കനത്തതിനെ തുടർന്ന് ജില്ലയില് വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.അരീക്കോട് 220 110 ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്ന്നായിരുന്നു വൈദ്യുതി വിതരണം മുടങ്ങിയത്.ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ പിന്നാലെയാണ് അരീക്കോട് 220 ഓഫ് ചെയ്തത്.കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 ലൈനും ഓഫാക്കുകയായിരുന്നു.ഉരുള്പൊട്ടലിനെ തുടര്ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷന് അടിച്ചിട്ടിരിക്കുകയാണ്.അതേസമയം, രക്ഷാപ്രവര്ത്തനങ്ങള്ക്ക് വേണ്ടി മത്സ്യത്തൊഴിലാളികള് വയനാട് ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്.കാഞ്ഞങ്ങാട് ഭാ ഗത്തുനിന്ന് 25 പേരാണ് വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്.മറ്റ് മത്സ്യത്തൊഴിലാളികളോട് തയ്യാറായി നിൽക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്നലെയാണ് മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ പ്രത്യേക സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.ശാരദ ചിട്ടി തട്ടിപ്പ്: ഡെറക് ഒബ്രിയാനെ സിബിഐ ചോദ്യം ചെയ്തു ### Headline : കനത്ത മഴ: കാസർകോട് അതീവ ജാ ഗ്രതാ നിർദ്ദേശം
698
ചണ്ഡീഗഡ്: ഹരിയാന തൂക്കുമന്ത്രിസഭയിലേക്ക് പോകുന്നത് വ്യക്തമായ സാഹചര്യത്തില് പുതിയ നീക്കവുമായി ജെജെപി.കോണ്ഗ്രസിനെ വേണമോ അതോ ബിജെപി യെ വേണോ എന്ന ആശയക്കുഴപ്പത്തിലാണ് പാര്ട്ടി.ജനനായക് ജനതാ പാര്ട്ടിയുടെ നിര്ണായക യോഗം നാളെ ചേരും.സംസ്ഥാനത്ത് കിംഗ് മേക്കറായി ദുഷ്യന്ത് ചൗത്താല മാറിയിരിക്കുകയാണ്.വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ദില്ലിയിലാണ് യോഗം.അതേസമയം കോണ്ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകള്.അതേസമയം മുഖ്യമന്ത്രി മനോഹര് ലാല് ഖട്ടാര് അമിത് ഷായുടെ നിര്ദേശപ്രകാരം ദില്ലിയിലെത്തിയിരിക്കുകയാണ്.ഖട്ടാര് ജെജെപിയുടെ സഹായം തേടുമെന്നാണ് സൂചന.അമിത് ഷാ അതിനുള്ള നിര്ദേശം നല്കിയെന്ന് റിപ്പോര്ട്ടുണ്ട്.അടുത്ത ദിവസം ജെജെപിയുടെ ദേശീയ എക്സിക്യൂട്ടീവും ചേരുന്നുണ്ട്.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യോഗം.ഭൂപീന്ദര് ഹൂഡ തന്റെ അനുയായികളെ ദുഷ്യന്ത് ചൗത്താലയെ കാണാനായി അയച്ചിരുന്നു.നല്ല പ്രതികരണമാണ് അദ്ദേഹത്തില് നിന്ന് ലഭിച്ചിരിക്കുന്നത്.സംസ്ഥാനത്ത് 34 സീറ്റില് കോണ്ഗ്രസും ബിജെപി 38 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.സംസ്ഥാനത്ത് ഇതോടെ ആര്ക്കും ഭൂരിപക്ഷമില്ലാത്ത തൂത്തുസഭ വരുമെന്നും ഉറപ്പായിരിക്കുകയാണ്.അഭയ് സിംഗ് ചൗത്താല എല്ലെനബാദില് നിന്ന് വിജയിച്ചത് വലിയ നേട്ടമാണ്.ജനങ്ങള്ക്ക് വേണ്ടത് തൊഴിലാണ്, അല്ലാതെ ദേശീയതയല്ല.പാവപ്പെട്ടവര്ക്ക് തട്ടിപ്പും ദേശീയതയും ഒരുമിച്ച് വേണ്ട.അവര്ക്ക് ഒരു നേരത്തെ ഭക്ഷണവും തൊഴിലുമാണെന്നും കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.നിലവില് ബിജെപി 13 സീറ്റ് വിജയിക്കുകയും, 25 സീറ്റില് ലീഡ് ചെയ്യുകയുമാണ്.കോണ്ഗ്രസ് പത്ത് സീറ്റ് വിജയിച്ചപ്പോള് 24 എണ്ണത്തില് ലീഡ് ചെയ്യുന്നുണ്ട്.ജെജെപി അഞ്ച് സീറ്റ് വിജയിച്ചു.അഞ്ചെണ്ണത്തില് ലീഡ് ചെയ്യുന്നുണ്ട്.ദുഷ്യന്ത് ചൗത്താല അടുത്ത മുഖ്യമന്ത്രിയാവുമെന്നാണ് സൂചന.കോണ്ഗ്രസ് വിട്ട നേതാവ് അശോക് തന്വര് ദുഷ്യന്ത് ചൗത്താലയെ പിന്തുണച്ചിട്ടുണ്ട്.ദുഷ്യന്ത് അടുത്ത മുഖ്യമന്ത്രിയാവണമെന്നും, അദ്ദേഹത്തെ ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നതായും തന്വര് പറഞ്ഞു
ബിജെപിയോ കോണ്ഗ്രസോ.... ജെജെപിയുടെ നിര്ണായക യോഗം, എല്ലാ കണ്ണുകളും ദുഷ്യന്തിലേക്ക്
https://malayalam.oneindia.com/news/india/jjp-crucial-meeting-on-tomorrow-all-eyes-on-congress-235749.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചണ്ഡീഗഡ്: ഹരിയാന തൂക്കുമന്ത്രിസഭയിലേക്ക് പോകുന്നത് വ്യക്തമായ സാഹചര്യത്തില് പുതിയ നീക്കവുമായി ജെജെപി.കോണ്ഗ്രസിനെ വേണമോ അതോ ബിജെപി യെ വേണോ എന്ന ആശയക്കുഴപ്പത്തിലാണ് പാര്ട്ടി.ജനനായക് ജനതാ പാര്ട്ടിയുടെ നിര്ണായക യോഗം നാളെ ചേരും.സംസ്ഥാനത്ത് കിംഗ് മേക്കറായി ദുഷ്യന്ത് ചൗത്താല മാറിയിരിക്കുകയാണ്.വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ദില്ലിയിലാണ് യോഗം.അതേസമയം കോണ്ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകള്.അതേസമയം മുഖ്യമന്ത്രി മനോഹര് ലാല് ഖട്ടാര് അമിത് ഷായുടെ നിര്ദേശപ്രകാരം ദില്ലിയിലെത്തിയിരിക്കുകയാണ്.ഖട്ടാര് ജെജെപിയുടെ സഹായം തേടുമെന്നാണ് സൂചന.അമിത് ഷാ അതിനുള്ള നിര്ദേശം നല്കിയെന്ന് റിപ്പോര്ട്ടുണ്ട്.അടുത്ത ദിവസം ജെജെപിയുടെ ദേശീയ എക്സിക്യൂട്ടീവും ചേരുന്നുണ്ട്.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യോഗം.ഭൂപീന്ദര് ഹൂഡ തന്റെ അനുയായികളെ ദുഷ്യന്ത് ചൗത്താലയെ കാണാനായി അയച്ചിരുന്നു.നല്ല പ്രതികരണമാണ് അദ്ദേഹത്തില് നിന്ന് ലഭിച്ചിരിക്കുന്നത്.സംസ്ഥാനത്ത് 34 സീറ്റില് കോണ്ഗ്രസും ബിജെപി 38 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.സംസ്ഥാനത്ത് ഇതോടെ ആര്ക്കും ഭൂരിപക്ഷമില്ലാത്ത തൂത്തുസഭ വരുമെന്നും ഉറപ്പായിരിക്കുകയാണ്.അഭയ് സിംഗ് ചൗത്താല എല്ലെനബാദില് നിന്ന് വിജയിച്ചത് വലിയ നേട്ടമാണ്.ജനങ്ങള്ക്ക് വേണ്ടത് തൊഴിലാണ്, അല്ലാതെ ദേശീയതയല്ല.പാവപ്പെട്ടവര്ക്ക് തട്ടിപ്പും ദേശീയതയും ഒരുമിച്ച് വേണ്ട.അവര്ക്ക് ഒരു നേരത്തെ ഭക്ഷണവും തൊഴിലുമാണെന്നും കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.നിലവില് ബിജെപി 13 സീറ്റ് വിജയിക്കുകയും, 25 സീറ്റില് ലീഡ് ചെയ്യുകയുമാണ്.കോണ്ഗ്രസ് പത്ത് സീറ്റ് വിജയിച്ചപ്പോള് 24 എണ്ണത്തില് ലീഡ് ചെയ്യുന്നുണ്ട്.ജെജെപി അഞ്ച് സീറ്റ് വിജയിച്ചു.അഞ്ചെണ്ണത്തില് ലീഡ് ചെയ്യുന്നുണ്ട്.ദുഷ്യന്ത് ചൗത്താല അടുത്ത മുഖ്യമന്ത്രിയാവുമെന്നാണ് സൂചന.കോണ്ഗ്രസ് വിട്ട നേതാവ് അശോക് തന്വര് ദുഷ്യന്ത് ചൗത്താലയെ പിന്തുണച്ചിട്ടുണ്ട്.ദുഷ്യന്ത് അടുത്ത മുഖ്യമന്ത്രിയാവണമെന്നും, അദ്ദേഹത്തെ ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നതായും തന്വര് പറഞ്ഞു ### Headline : ബിജെപിയോ കോണ്ഗ്രസോ.... ജെജെപിയുടെ നിര്ണായക യോഗം, എല്ലാ കണ്ണുകളും ദുഷ്യന്തിലേക്ക്
699
സ് കോണ്ഗ്രസിന്റെ മുതല്കൂട്ടാണെന്നും അദ്ദേഹം അര്ഹമായ പദവികളോടെ കോണ്ഗ്രസില് തുടരുമെന്നും ചെന്നിത്തല അറിയിച്ചു.കൊച്ചി: എറണാകുളത്തെ സ്ഥാനാര്ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്ക്കുന്ന കെവി തോമസ് എംപിയെ അനുനയിപ്പിക്കാന് കോണ്ഗ്രസ് നേതാക്കള് രംഗത്ത്.കെവി തോമസുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു.തോമസ് കോണ്ഗ്രസിന്റെ മുതല്കൂട്ടാണെന്നും അദ്ദേഹം അര്ഹമായ പദവികളോടെ കോണ്ഗ്രസില് തുടരുമെന്നും ചെന്നിത്തല അറിയിച്ചു.അതേസമയം, ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളോട് ചെന്നിത്തല പ്രതികരിച്ചില്ല.തോമസിന്റെ ഡല്ഹിയിലെ വസതിയില് വച്ചായിരുന്നു കൂടിക്കാഴ്ച.ചെന്നിത്തലയ്ക്കു പുറമേ കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇന്ന് കെവി തോമസിനെ സന്ദര്ശിക്കും.ചെന്നിത്തലക്കു പുറമേ കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇന്ന് കെവി തോമസിനെ സന്ദര്ശിക്കും.കോണ്ഗ്രസ് മുന് അധ്യക്ഷ സോണിയ ഗാന്ധി, മന്മോഹന് സിംഗ് തുടങ്ങിയവരും ഇന്ന് തോമസുമായി നേരിട്ട് ചര്ച്ചകള് നടത്തുമെന്നാണ് വിവരം.അതേസമയം കെ വി തോമസിനെ ബിജെപി പാളയത്തില് എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.ബിജെപി കേന്ദ്ര നേതാക്കള് കെ വി തോമസുമായി ഫോണില് ബന്ധപ്പെട്ടു.എറണാകുളത്ത് സ്ഥാനാര്ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്.എന്നാല് അനുകൂലമായ പ്രതികരണമല്ല കെവി തോമസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്പ്പെടുത്താത്തതില് പ്രതിഷേധിച്ച് കെവി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു.തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്കാതെയാണെന്നും പാര്ട്ടിക്ക് വേണ്ടെങ്കില് എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെ വി തോമസ് വാര്ത്താസമ്മേളനത്തില് പറഞ്ഞിരുന്നു
കെവി തോമസ് കോണ്ഗ്രസിന്റെ മുതല്കൂട്ട്; അര്ഹമായ പദവികള് നല്കുമെന്ന് ചെന്നിത്തല
https://bignewskerala.com/2019/03/17/ramesh-chennithaa-meet-kv-thomas/36086/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സ് കോണ്ഗ്രസിന്റെ മുതല്കൂട്ടാണെന്നും അദ്ദേഹം അര്ഹമായ പദവികളോടെ കോണ്ഗ്രസില് തുടരുമെന്നും ചെന്നിത്തല അറിയിച്ചു.കൊച്ചി: എറണാകുളത്തെ സ്ഥാനാര്ത്ഥിത്വത്തെ ചൊല്ലി ഇടഞ്ഞു നില്ക്കുന്ന കെവി തോമസ് എംപിയെ അനുനയിപ്പിക്കാന് കോണ്ഗ്രസ് നേതാക്കള് രംഗത്ത്.കെവി തോമസുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു.തോമസ് കോണ്ഗ്രസിന്റെ മുതല്കൂട്ടാണെന്നും അദ്ദേഹം അര്ഹമായ പദവികളോടെ കോണ്ഗ്രസില് തുടരുമെന്നും ചെന്നിത്തല അറിയിച്ചു.അതേസമയം, ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളോട് ചെന്നിത്തല പ്രതികരിച്ചില്ല.തോമസിന്റെ ഡല്ഹിയിലെ വസതിയില് വച്ചായിരുന്നു കൂടിക്കാഴ്ച.ചെന്നിത്തലയ്ക്കു പുറമേ കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇന്ന് കെവി തോമസിനെ സന്ദര്ശിക്കും.ചെന്നിത്തലക്കു പുറമേ കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇന്ന് കെവി തോമസിനെ സന്ദര്ശിക്കും.കോണ്ഗ്രസ് മുന് അധ്യക്ഷ സോണിയ ഗാന്ധി, മന്മോഹന് സിംഗ് തുടങ്ങിയവരും ഇന്ന് തോമസുമായി നേരിട്ട് ചര്ച്ചകള് നടത്തുമെന്നാണ് വിവരം.അതേസമയം കെ വി തോമസിനെ ബിജെപി പാളയത്തില് എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.ബിജെപി കേന്ദ്ര നേതാക്കള് കെ വി തോമസുമായി ഫോണില് ബന്ധപ്പെട്ടു.എറണാകുളത്ത് സ്ഥാനാര്ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്.എന്നാല് അനുകൂലമായ പ്രതികരണമല്ല കെവി തോമസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്പ്പെടുത്താത്തതില് പ്രതിഷേധിച്ച് കെവി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു.തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്കാതെയാണെന്നും പാര്ട്ടിക്ക് വേണ്ടെങ്കില് എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെ വി തോമസ് വാര്ത്താസമ്മേളനത്തില് പറഞ്ഞിരുന്നു ### Headline : കെവി തോമസ് കോണ്ഗ്രസിന്റെ മുതല്കൂട്ട്; അര്ഹമായ പദവികള് നല്കുമെന്ന് ചെന്നിത്തല
700
കൊച്ചി: എറണാകുളം ജനൽ ആശുപത്രി സ്വപ്നതുല്യമായ വികസന പാതയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ.റൊട്ടറി ഇന്റർ നാഷണലിന്റെ സഹകരണത്തോടെ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച സി ടി സിമുലേറ്ററിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.2.5 കോടി ചിലവിൽ സ്ഥാപിച്ച സി ടി സിമുലേറ്റർ വഴി ആധുനീക രീതിയിലുള്ള കാൻസർ ചികിത്സ , ഇമേജിംഗ് സൗകര്യം എന്നിവ ലഭ്യമാകുന്നതാണ്.എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോളജിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ അനുവദിച്ച സന്തോഷ വാർത്തയും മന്ത്രി വേദിയിൽ പങ്ക് വെച്ചു.ആരോഗ്യ മേഖലയിൽ ആധുനീകവും അടിസ്ഥാനപരവുമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് പര്യാപ്തമല്ലാത്തതിനാലാണ് ഇത്തരം സഹായം സ്വീകരിക്കാൻ തീരുമാനിച്ചത്.ആരോഗ്യ മേഖലയുടെ സമസ്ത പുരോഗതി ലക്ഷ്യമിട്ടു കൊണ്ടാണ് സർക്കാർ ആർദ്രം പദ്ധതി ആരംഭിച്ചത്.ഈ പദ്ധതിയിലൂടെ 230 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.കഴിഞ്ഞ 3 വർഷത്തിനിടയിൽ 5200 പുതിയ ജീവനക്കാരെ ആരോഗ്യമേഖലയിൽ നിയമിച്ചു.എറണാകുളം ജനറൽ ആശുപത്രിയിൽ 25 പുതിയ തസ്തികകൾ സൃഷ്ടിച്ചു.76 കോടി രൂപ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി ബിൽഡിങ്ങിന്റെ പണിയും നടന്നു വരികയാണ്.ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനോടൊപ്പം സർക്കാർ ആശുപത്രികളിലെ ഇടുങ്ങിയ പാതകളും പഴയ കെട്ടിടങ്ങളുമെല്ലാം മാറ്റി രോഗീ സൗഹൃദപരമായ അന്തരീക്ഷമാക്കി മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.പ്രളയത്തിൽ പൂർണമായി വെള്ളത്തിലായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സഹായിക്കണമെന്ന് റൊട്ടറി ഇന്റർ നാഷണൽ പ്രതിനിധികളോട് മന്ത്രി അഭ്യർത്ഥിച്ചു."കണ്ണുരോ, വയനാടോ എവിടെ വേണമെന്ന് ടീച്ചർ പറഞ്ഞാൽ മതി"യെന്ന മറുപടി വാക്കുകൾക്ക് വേദിയിൽ കയ്യടി ഉയർന്നു.റൊട്ടറി ഇൻറർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ജാരി ഹുയാങ്, റൊട്ടറി ഇൻറർനാഷണൽ ട്രസ്റ്റി ഗുലാം വാഹവതി, റൊട്ടറി ഡിസ്ട്രിക് ഗവർണർ മാധവ് ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ.കുട്ടപ്പൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത, പ്രിൻസിപ്പൽ അഡ്വൈസർ ജുനൈദ് റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ കീഴ്പെടുത്തി അമ്മയും മകളും! വൈറലായി വീഡിയോ
ജനറൽ ആശുപത്രിയിൽ സി ടി സിമുലേറ്റർ ഉദ്ഘാടനം ചെയ്തു
https://www.malayalamexpress.in/archives/791798/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: എറണാകുളം ജനൽ ആശുപത്രി സ്വപ്നതുല്യമായ വികസന പാതയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ.റൊട്ടറി ഇന്റർ നാഷണലിന്റെ സഹകരണത്തോടെ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച സി ടി സിമുലേറ്ററിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.2.5 കോടി ചിലവിൽ സ്ഥാപിച്ച സി ടി സിമുലേറ്റർ വഴി ആധുനീക രീതിയിലുള്ള കാൻസർ ചികിത്സ , ഇമേജിംഗ് സൗകര്യം എന്നിവ ലഭ്യമാകുന്നതാണ്.എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോളജിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ അനുവദിച്ച സന്തോഷ വാർത്തയും മന്ത്രി വേദിയിൽ പങ്ക് വെച്ചു.ആരോഗ്യ മേഖലയിൽ ആധുനീകവും അടിസ്ഥാനപരവുമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് പര്യാപ്തമല്ലാത്തതിനാലാണ് ഇത്തരം സഹായം സ്വീകരിക്കാൻ തീരുമാനിച്ചത്.ആരോഗ്യ മേഖലയുടെ സമസ്ത പുരോഗതി ലക്ഷ്യമിട്ടു കൊണ്ടാണ് സർക്കാർ ആർദ്രം പദ്ധതി ആരംഭിച്ചത്.ഈ പദ്ധതിയിലൂടെ 230 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.കഴിഞ്ഞ 3 വർഷത്തിനിടയിൽ 5200 പുതിയ ജീവനക്കാരെ ആരോഗ്യമേഖലയിൽ നിയമിച്ചു.എറണാകുളം ജനറൽ ആശുപത്രിയിൽ 25 പുതിയ തസ്തികകൾ സൃഷ്ടിച്ചു.76 കോടി രൂപ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി ബിൽഡിങ്ങിന്റെ പണിയും നടന്നു വരികയാണ്.ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനോടൊപ്പം സർക്കാർ ആശുപത്രികളിലെ ഇടുങ്ങിയ പാതകളും പഴയ കെട്ടിടങ്ങളുമെല്ലാം മാറ്റി രോഗീ സൗഹൃദപരമായ അന്തരീക്ഷമാക്കി മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.പ്രളയത്തിൽ പൂർണമായി വെള്ളത്തിലായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സഹായിക്കണമെന്ന് റൊട്ടറി ഇന്റർ നാഷണൽ പ്രതിനിധികളോട് മന്ത്രി അഭ്യർത്ഥിച്ചു."കണ്ണുരോ, വയനാടോ എവിടെ വേണമെന്ന് ടീച്ചർ പറഞ്ഞാൽ മതി"യെന്ന മറുപടി വാക്കുകൾക്ക് വേദിയിൽ കയ്യടി ഉയർന്നു.റൊട്ടറി ഇൻറർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ജാരി ഹുയാങ്, റൊട്ടറി ഇൻറർനാഷണൽ ട്രസ്റ്റി ഗുലാം വാഹവതി, റൊട്ടറി ഡിസ്ട്രിക് ഗവർണർ മാധവ് ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ.കുട്ടപ്പൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത, പ്രിൻസിപ്പൽ അഡ്വൈസർ ജുനൈദ് റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ കീഴ്പെടുത്തി അമ്മയും മകളും! വൈറലായി വീഡിയോ ### Headline : ജനറൽ ആശുപത്രിയിൽ സി ടി സിമുലേറ്റർ ഉദ്ഘാടനം ചെയ്തു