id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
10301
വിഷയം ബുര്ഖ ബൂര്ഖ നിരോധിക്കണം...ശൂര്പ്പണഖ മുഖം മറിച്ചത് ബൂര്ഖ കൊണ്ടെന്ന് ബിജെപി നേതാവ്, സുരക്ഷാ ഭീഷണി!! 10, 2020, 21:06 മുസ്ലിം വിദ്യാര്ഥിനികള് ബുര്ഖ ധരിക്കരുത്; 250 രൂപ പിഴ ഈടാക്കും, കര്ശന നിര്ദേശവുമായി കോളജ് 25, 2020, 14:07 ബുര്ഖ ധരിച്ച ഡോക്ടര്ക്ക് മര്ദ്ദനം; അമേരിക്കന് യുവതി പൂനെയില് പിടിയില്, പോലീസിനും മര്ദ്ദനം 3, 2019, 13:05 ബുർഖ നിരോധന ചർച്ച കൊഴുക്കുന്നു; ബുര്ഖ നിരോധിച്ചതും നിര്ബന്ധിതവുമായ രാജ്യങ്ങള് ഇവയാണ് 4, 2019, 12:19 ശിവസേനയുടെ ബുര്ഖ നിരോധനത്തെ എതിര്ത്ത് ബിജെപിയും മുസ്ലീം വഖഫ് ബോര്ഡും, അനുകൂലിച്ച് സ്വാധി പ്രഗ്യ! 1, 2019, 13:11 ഡെന്മാര്ക്കില് ബുര്ഖാ വിലക്ക്! നിഖാബിനും ബുര്ഖയ്ക്കും ആഗസ്ത് മുതല് വിലക്ക്, ലംഘിച്ചാല് പിഴ! 1, 2018, 13:57 ബുര്ഖയിട്ട ബൈക്ക് തട്ടിപ്പ്: ഒടുവില് പോലീസ് പിടിയിലായി, 36 കാരിയുടെ വെളിപ്പെടുത്തല്...21, 2018, 20:08 മുസ്ലിം സ്ത്രീകളോട് തിട്ടൂരവുമായി ദാറുല് ഉലൂം: സോഷ്യല് മീഡിയയില് ഫോട്ടോ ഇടുന്നതിന് വിലക്ക്
ബുര്ഖ: Latest ബുര്ഖ
https://malayalam.oneindia.com/topic/%E0%B4%AC%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%96
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ബുര്ഖ ബൂര്ഖ നിരോധിക്കണം...ശൂര്പ്പണഖ മുഖം മറിച്ചത് ബൂര്ഖ കൊണ്ടെന്ന് ബിജെപി നേതാവ്, സുരക്ഷാ ഭീഷണി!! 10, 2020, 21:06 മുസ്ലിം വിദ്യാര്ഥിനികള് ബുര്ഖ ധരിക്കരുത്; 250 രൂപ പിഴ ഈടാക്കും, കര്ശന നിര്ദേശവുമായി കോളജ് 25, 2020, 14:07 ബുര്ഖ ധരിച്ച ഡോക്ടര്ക്ക് മര്ദ്ദനം; അമേരിക്കന് യുവതി പൂനെയില് പിടിയില്, പോലീസിനും മര്ദ്ദനം 3, 2019, 13:05 ബുർഖ നിരോധന ചർച്ച കൊഴുക്കുന്നു; ബുര്ഖ നിരോധിച്ചതും നിര്ബന്ധിതവുമായ രാജ്യങ്ങള് ഇവയാണ് 4, 2019, 12:19 ശിവസേനയുടെ ബുര്ഖ നിരോധനത്തെ എതിര്ത്ത് ബിജെപിയും മുസ്ലീം വഖഫ് ബോര്ഡും, അനുകൂലിച്ച് സ്വാധി പ്രഗ്യ! 1, 2019, 13:11 ഡെന്മാര്ക്കില് ബുര്ഖാ വിലക്ക്! നിഖാബിനും ബുര്ഖയ്ക്കും ആഗസ്ത് മുതല് വിലക്ക്, ലംഘിച്ചാല് പിഴ! 1, 2018, 13:57 ബുര്ഖയിട്ട ബൈക്ക് തട്ടിപ്പ്: ഒടുവില് പോലീസ് പിടിയിലായി, 36 കാരിയുടെ വെളിപ്പെടുത്തല്...21, 2018, 20:08 മുസ്ലിം സ്ത്രീകളോട് തിട്ടൂരവുമായി ദാറുല് ഉലൂം: സോഷ്യല് മീഡിയയില് ഫോട്ടോ ഇടുന്നതിന് വിലക്ക് ### Headline : ബുര്ഖ: Latest ബുര്ഖ
10302
വാള്ട്ട് ഡിസ്നി നിർമിക്കുന്ന ഏറ്റവും പുതിയ അനിമേഷന് ചിത്രമാണ് ഫ്രോസൺ 2.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ചിത്രം സംവിധാനം ചെയ്യുന്നത് ജെന്നിഫര് ലീയും ക്രിസ് ബക്കും ചേർന്നാണ്.2013-ൽ പുറത്തിറങ്ങിയ ഫ്രോസൺ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഈ ചിത്രം.ആദ്യ സിനിമയുടെ സംഭവങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷം, എൽസ വടക്ക് നിന്ന് അവളെ വിളിക്കുന്ന ഒരു വിചിത്ര ശബ്ദം കേൾക്കാൻ തുടങ്ങുന്നു.അവളുടെ സഹോദരി അന്ന, ക്രിസ്റ്റോഫ്, ഒലാഫ്, സ്വെൻ എന്നിവരോടൊപ്പം എൽസയുടെ മാന്ത്രികശക്തിയുടെ ഉത്ഭവം കണ്ടെത്തുന്നതിനും, അവരുടെ രാജ്യം സംരക്ഷിക്കുന്നതിനുമായി അവർ തങ്ങളുടെ ജന്മനാടായ അരെൻഡെല്ലെക്കപ്പുറം ഒരു പുതിയ യാത്ര ആരംഭിക്കുന്നതാണ്രണ്ടാംഭാഗത്തിലെ കഥ.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും ശബ്ദം നല്കുന്നത്.അന്നയ്ക്ക് ക്രിസ്റ്റെന് ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന് ഗ്രോഫുമാണ് ശബ്ദം നല്കുന്നത്.ഫ്രോസണ് 2 നവംബര് 22ന് തിയറ്ററുകളിലെത്തും.2013-ൽ ഓസ്കാർ ലഭിച്ച ചിത്രമാണ് ഫ്രോസൺ.മികച്ച അനിമേറ്റഡ് ചിത്രത്തിനും, മികച്ച ഗാനത്തിനുള്ള ഓസ്കാറൂമാണ് ചിത്രത്തിന് ലഭിച്ചത്.മോഹൻലാൽ ചിത്രം "ബിഗ് ബ്രദർ"-ലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി
ഫ്രോസൺ 2: പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/884914/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വാള്ട്ട് ഡിസ്നി നിർമിക്കുന്ന ഏറ്റവും പുതിയ അനിമേഷന് ചിത്രമാണ് ഫ്രോസൺ 2.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ചിത്രം സംവിധാനം ചെയ്യുന്നത് ജെന്നിഫര് ലീയും ക്രിസ് ബക്കും ചേർന്നാണ്.2013-ൽ പുറത്തിറങ്ങിയ ഫ്രോസൺ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഈ ചിത്രം.ആദ്യ സിനിമയുടെ സംഭവങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷം, എൽസ വടക്ക് നിന്ന് അവളെ വിളിക്കുന്ന ഒരു വിചിത്ര ശബ്ദം കേൾക്കാൻ തുടങ്ങുന്നു.അവളുടെ സഹോദരി അന്ന, ക്രിസ്റ്റോഫ്, ഒലാഫ്, സ്വെൻ എന്നിവരോടൊപ്പം എൽസയുടെ മാന്ത്രികശക്തിയുടെ ഉത്ഭവം കണ്ടെത്തുന്നതിനും, അവരുടെ രാജ്യം സംരക്ഷിക്കുന്നതിനുമായി അവർ തങ്ങളുടെ ജന്മനാടായ അരെൻഡെല്ലെക്കപ്പുറം ഒരു പുതിയ യാത്ര ആരംഭിക്കുന്നതാണ്രണ്ടാംഭാഗത്തിലെ കഥ.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും ശബ്ദം നല്കുന്നത്.അന്നയ്ക്ക് ക്രിസ്റ്റെന് ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന് ഗ്രോഫുമാണ് ശബ്ദം നല്കുന്നത്.ഫ്രോസണ് 2 നവംബര് 22ന് തിയറ്ററുകളിലെത്തും.2013-ൽ ഓസ്കാർ ലഭിച്ച ചിത്രമാണ് ഫ്രോസൺ.മികച്ച അനിമേറ്റഡ് ചിത്രത്തിനും, മികച്ച ഗാനത്തിനുള്ള ഓസ്കാറൂമാണ് ചിത്രത്തിന് ലഭിച്ചത്.മോഹൻലാൽ ചിത്രം "ബിഗ് ബ്രദർ"-ലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി ### Headline : ഫ്രോസൺ 2: പുതിയ പോസ്റ്റർ പുറത്തിറങ്ങി
10303
എസ്.എ.ബോബ്ഡെ.പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്ക്കെതിരെ ബിജെപി നല്കിയ പൊതുതാത്പര്യ ഹര്ജിയില് വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്ശം.ബിജെപിയുടെയും പശ്ചിമ ബംഗാള് സര്ക്കാരിന്റേയും അഭിഭാഷകരോടായിരുന്നു ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.ബിജെപിക്കായി ഗൗരവ് ഭാട്ടിയയും പശ്ചിമ ബംഗാള് സര്ക്കാരിനായി കപില് സിബലുമാണ് കോടതിയില് ഹാജാരായത്.ബിജെപി വാക്താവ് ഗൗരവ് ബന്സാലാണ് ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള് ചൂണ്ടിക്കാട്ടി പൊതുതാത്പര്യ ഹര്ജി നല്കിയത്.ഒരു രാഷ്ട്രീയ പാര്ട്ടിയെ പൊതുതാത്പര്യ ഹര്ജി സമര്പ്പിക്കാന് അനുവദിക്കണോ എന്ന് കോടതി നിര്ബന്ധമായും പരിശോധക്കണമെന്ന് കപില് സിബല് ആവശ്യപ്പെട്ടു.'രാഷ്ട്രീയ നേട്ടങ്ങള്ക്കും കണക്കുകള് തീര്ക്കുന്നതിനും കോടതിയെ ഒരു വേദിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്ക്കറിയാം.' എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസ് നൽകിയ മറുപടി.കോടതിയില് രാഷ്ട്രീയ പ്രസ്താവനകള് നടത്തിയതിന് ഇരുപക്ഷത്തേയും അഭിഭാഷകരെ കോടതി ശകാരിച്ചു.നിങ്ങള്ക്ക് രാഷ്ട്രീയ കണക്കുകള് പറഞ്ഞ് തീര്ക്കാന് ഒരു ടിവി ചാനലില് പോയി ഇരിക്കുന്നതായിരിക്കും ഇതിനേക്കാള് നല്ലതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകൻ ദുലാല് കുമാറിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയില് നാലാഴ്ച്ചക്കകം മറുപടി നല്കണമെന്ന് കോടതി ബംഗാള് സര്ക്കാരിനോട് നിർദ്ദേശിച്ചു
രാഷ്ട്രീയ കണക്കുകള് തീര്ക്കാന് കോടതിയെ ഉപയോഗിക്കരുത്; ചീഫ് ജസ്റ്റിസ്
https://www.malayalamexpress.in/archives/1035099/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : എസ്.എ.ബോബ്ഡെ.പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്ക്കെതിരെ ബിജെപി നല്കിയ പൊതുതാത്പര്യ ഹര്ജിയില് വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്ശം.ബിജെപിയുടെയും പശ്ചിമ ബംഗാള് സര്ക്കാരിന്റേയും അഭിഭാഷകരോടായിരുന്നു ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.ബിജെപിക്കായി ഗൗരവ് ഭാട്ടിയയും പശ്ചിമ ബംഗാള് സര്ക്കാരിനായി കപില് സിബലുമാണ് കോടതിയില് ഹാജാരായത്.ബിജെപി വാക്താവ് ഗൗരവ് ബന്സാലാണ് ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള് ചൂണ്ടിക്കാട്ടി പൊതുതാത്പര്യ ഹര്ജി നല്കിയത്.ഒരു രാഷ്ട്രീയ പാര്ട്ടിയെ പൊതുതാത്പര്യ ഹര്ജി സമര്പ്പിക്കാന് അനുവദിക്കണോ എന്ന് കോടതി നിര്ബന്ധമായും പരിശോധക്കണമെന്ന് കപില് സിബല് ആവശ്യപ്പെട്ടു.'രാഷ്ട്രീയ നേട്ടങ്ങള്ക്കും കണക്കുകള് തീര്ക്കുന്നതിനും കോടതിയെ ഒരു വേദിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്ക്കറിയാം.' എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസ് നൽകിയ മറുപടി.കോടതിയില് രാഷ്ട്രീയ പ്രസ്താവനകള് നടത്തിയതിന് ഇരുപക്ഷത്തേയും അഭിഭാഷകരെ കോടതി ശകാരിച്ചു.നിങ്ങള്ക്ക് രാഷ്ട്രീയ കണക്കുകള് പറഞ്ഞ് തീര്ക്കാന് ഒരു ടിവി ചാനലില് പോയി ഇരിക്കുന്നതായിരിക്കും ഇതിനേക്കാള് നല്ലതെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകൻ ദുലാല് കുമാറിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയില് നാലാഴ്ച്ചക്കകം മറുപടി നല്കണമെന്ന് കോടതി ബംഗാള് സര്ക്കാരിനോട് നിർദ്ദേശിച്ചു ### Headline : രാഷ്ട്രീയ കണക്കുകള് തീര്ക്കാന് കോടതിയെ ഉപയോഗിക്കരുത്; ചീഫ് ജസ്റ്റിസ്
10304
ബെംഗലൂരു: ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ബെംഗലൂരു സ്വദേശിയായ യുവതിയിൽ നിന്നാണ് പത്തു ദിവസത്തിനുള്ളില് 11 ലക്ഷം രൂപ നഷ്ടമായത്.ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്റെ കയ്യല് നിന്നും പത്ത് ദിവസത്തിനുള്ളില് പലതവണയായി പണം തട്ടിയെടുത്തു എന്നാണ് യുവതി പരാതി.ഭരതി നഗറില് താമസിക്കുന്ന ബിസിനസുകാരന്റെ ഭാര്യയാണ് തട്ടിപ്പിനിരയായ യുവതി.ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്റെ പേര് ഡാനിയേല് എന്നാണെന്നും ലണ്ടനിലാണ് താമസമെന്നുമാണ് യുവതി നല്കിയ പരാതിയില് പറയുന്നത്.ദിവസങ്ങള്ക്കുള്ളിലാണ് ഡാനിയല് എന്ന യുവാവുമായി ഇവര് സൗഹൃദത്തിലായത്.62,000 പൗണ്ട് വിലവരുന്ന ആഭരണം ഡയറക്ട് എക്സ്പ്രസ് ഡെലിവറി കമ്പനി വഴി അയക്കാമെന്ന് ഇയാള് യുവതിയോട് പറഞ്ഞു.രണ്ടു ദിവസത്തിന് ശേഷം ഡല്ഹി എയര്പ്പോര്ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാള് യുവതിയെ വിളിക്കുകയും തനിക്കുള്ള ഗിഫ്റ്റ് ബോക്സ് വന്നിട്ടുണ്ട് ഉടന് 5,50,000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു.തുടര്ന്ന് ഭര്ത്താവിന്റെ അകൗണ്ടില് നിന്ന് പണം നൽകിയതായി യുവതി പറഞ്ഞു.അതിനു പുറമേ അടുത്ത ദിവസം ഗിഫ്റ്റ് 17 കുലോഗ്രാം കൂടുതലായതിനാല് 5,50,000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ് ഉദ്യോഗസ്ഥന് വിളിച്ചു.ഈ രണ്ടു തവണും പണം അയച്ചതായി യുവതി പറഞ്ഞു.വീണ്ടും ഡാനിയല് വിളിച്ച് 12 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയതെന്ന് യുവതി വ്യക്തമാക്കി.പിന്നീട് വിളിച്ചപ്പോള് ഡാനിയലിന്്റെ ഫോണ് സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നും ഇന്സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായും യുവതി പോലീസിനെ അറിയിച്ചു.സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
സോഷ്യല് മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
https://timeskerala.com/archives/161979
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെംഗലൂരു: ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ബെംഗലൂരു സ്വദേശിയായ യുവതിയിൽ നിന്നാണ് പത്തു ദിവസത്തിനുള്ളില് 11 ലക്ഷം രൂപ നഷ്ടമായത്.ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്റെ കയ്യല് നിന്നും പത്ത് ദിവസത്തിനുള്ളില് പലതവണയായി പണം തട്ടിയെടുത്തു എന്നാണ് യുവതി പരാതി.ഭരതി നഗറില് താമസിക്കുന്ന ബിസിനസുകാരന്റെ ഭാര്യയാണ് തട്ടിപ്പിനിരയായ യുവതി.ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്റെ പേര് ഡാനിയേല് എന്നാണെന്നും ലണ്ടനിലാണ് താമസമെന്നുമാണ് യുവതി നല്കിയ പരാതിയില് പറയുന്നത്.ദിവസങ്ങള്ക്കുള്ളിലാണ് ഡാനിയല് എന്ന യുവാവുമായി ഇവര് സൗഹൃദത്തിലായത്.62,000 പൗണ്ട് വിലവരുന്ന ആഭരണം ഡയറക്ട് എക്സ്പ്രസ് ഡെലിവറി കമ്പനി വഴി അയക്കാമെന്ന് ഇയാള് യുവതിയോട് പറഞ്ഞു.രണ്ടു ദിവസത്തിന് ശേഷം ഡല്ഹി എയര്പ്പോര്ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാള് യുവതിയെ വിളിക്കുകയും തനിക്കുള്ള ഗിഫ്റ്റ് ബോക്സ് വന്നിട്ടുണ്ട് ഉടന് 5,50,000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു.തുടര്ന്ന് ഭര്ത്താവിന്റെ അകൗണ്ടില് നിന്ന് പണം നൽകിയതായി യുവതി പറഞ്ഞു.അതിനു പുറമേ അടുത്ത ദിവസം ഗിഫ്റ്റ് 17 കുലോഗ്രാം കൂടുതലായതിനാല് 5,50,000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ് ഉദ്യോഗസ്ഥന് വിളിച്ചു.ഈ രണ്ടു തവണും പണം അയച്ചതായി യുവതി പറഞ്ഞു.വീണ്ടും ഡാനിയല് വിളിച്ച് 12 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയതെന്ന് യുവതി വ്യക്തമാക്കി.പിന്നീട് വിളിച്ചപ്പോള് ഡാനിയലിന്്റെ ഫോണ് സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നും ഇന്സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായും യുവതി പോലീസിനെ അറിയിച്ചു.സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ### Headline : സോഷ്യല് മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
10305
കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികള്ക്കു സുപരിചിതയായ നടി അന്ന ബെന് ടൈറ്റില് കഥാപാത്രമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹെലന്.മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ഹെലനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.നവാഗതനായ മാത്തുക്കുട്ടി സേവ്യര് സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില് വിനീത് ശ്രീനിവാസനാണ് നിര്മിക്കുന്നത്.ഈ ബാനറില് വിനീത് നിര്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലന്'.ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016ല് പുറത്തെത്തിയ 'ആനന്ദ'മാണ് ആദ്യത്തെ ചിത്രം.'ദി ചിക്കന് ഹബ്ബ്' എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം.ലാല്, നോബിള് ബാബു തോമസ്, അജു വര്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവര്ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.സംവിധായകനൊപ്പം ആല്ഫ്രഡ് കുര്യന് ജോസഫ്, നോബിള് ബാബു തോമസ് എന്നിവര് കൂടി ചേര്ന്നാണ് രചന നിര്വഹിച്ചിരിക്കുന്നത്.ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.സംഗീതം ഷാന് റഹ്മാന്.എഡിറ്റിംഗ് ഷമീര് മുഹമ്മദ്.വിശാഖ് സുബ്രഹ്മണ്യം, അജു വര്ഗീസ്, ധ്യാന് ശ്രീനിവാസന് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയ്യറ്ററുകളില് എത്തിക്കുന്നത്.ഫാത്തിമ ജീവനൊടുക്കില്ല, അവസാന ദിനങ്ങളിൽ ദുഃഖിതയായിരുന്നു: ഇരട്ട സഹോദരി ഐഷ
മികച്ച പ്രതികരണം നേടി അന്ന ബെൻ ചിത്രം 'ഹെലൻ' പ്രദർശനം തുടരുന്നു
https://www.malayalamexpress.in/archives/923694/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികള്ക്കു സുപരിചിതയായ നടി അന്ന ബെന് ടൈറ്റില് കഥാപാത്രമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹെലന്.മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ഹെലനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.നവാഗതനായ മാത്തുക്കുട്ടി സേവ്യര് സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില് വിനീത് ശ്രീനിവാസനാണ് നിര്മിക്കുന്നത്.ഈ ബാനറില് വിനീത് നിര്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലന്'.ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016ല് പുറത്തെത്തിയ 'ആനന്ദ'മാണ് ആദ്യത്തെ ചിത്രം.'ദി ചിക്കന് ഹബ്ബ്' എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം.ലാല്, നോബിള് ബാബു തോമസ്, അജു വര്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവര്ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.സംവിധായകനൊപ്പം ആല്ഫ്രഡ് കുര്യന് ജോസഫ്, നോബിള് ബാബു തോമസ് എന്നിവര് കൂടി ചേര്ന്നാണ് രചന നിര്വഹിച്ചിരിക്കുന്നത്.ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.സംഗീതം ഷാന് റഹ്മാന്.എഡിറ്റിംഗ് ഷമീര് മുഹമ്മദ്.വിശാഖ് സുബ്രഹ്മണ്യം, അജു വര്ഗീസ്, ധ്യാന് ശ്രീനിവാസന് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയ്യറ്ററുകളില് എത്തിക്കുന്നത്.ഫാത്തിമ ജീവനൊടുക്കില്ല, അവസാന ദിനങ്ങളിൽ ദുഃഖിതയായിരുന്നു: ഇരട്ട സഹോദരി ഐഷ ### Headline : മികച്ച പ്രതികരണം നേടി അന്ന ബെൻ ചിത്രം 'ഹെലൻ' പ്രദർശനം തുടരുന്നു
10306
തിരുവനന്തപുരം: ഇന്നര് ലൈന് പെര്മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില് കേന്ദ്രസര്ക്കാരിനെതിരെ വിമര്ശനവുമായി വിടി ബല്റാം എംഎല്എ.കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള് ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചവരാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും മുൻകൂർ അനുമതി തേടണമെന്ന ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം നടപ്പാക്കുന്നതെന്ന് വിടി കുറ്റപ്പെടുത്തി.ഫേസ്ബുക്കിലൂടെയായിരുന്നു വിടിയുടെ പ്രതികരണം.'കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞുകൊണ്ട് അവർ പറഞ്ഞു ഇതാ ഞങ്ങൾ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്, ഒരു രാജ്യം ഒരു നിയമം, ബാക്കിയുള്ളിടത്തെ ഇന്ത്യക്കാർക്ക് ഇനി മുതൽ കശ്മീരിൽ ഭൂമി വാങ്ങാം, അവിടെ നിന്ന് പെണ്ണ് കെട്ടാം എന്നൊക്കെ.സംഘികളോടൊപ്പം ചേർന്ന് കുറേ നിഷ്ക്കുകളും കയ്യടിച്ചു.ഇപ്പോഴിതാ അവർ തന്നെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും മുൻകൂർ അനുമതി തേടണമെന്ന ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം ഓരോരോ സംസ്ഥാനങ്ങളിലായി ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു, വിടി ബല്റാം കുറിച്ചു.വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ ഗ്രോത്ര വര്ഗ മേഖലകളില് പുറമേ നിന്നുള്ളവരുടെ കടന്നുകയറ്റം തടയുന്നതിനും അവരുടെ സാംസ്കാരിക തനിമ നിലനിര്ത്തുന്നതിനുമാണ് ഇന്നര് ലൈന് പെര്മിറ്റ് കൊണ്ടുവന്നത്.ഇതുവരെ അരുണാചല് പ്രദേശ്, നാഗാലാന്ഡ്, മിസോറാം സംസ്ഥാനങ്ങളിലായിരുന്നു പെര്മിറ്റ് ബാധകമായിരുന്നത്.ഐഎല്പി വിരുദ്ധ നിലപാടാണ് ബിജെപി ഇത്രയും നാള് സ്വീകരിച്ചു പോന്നിരുന്നത്.പൗരത്വ ഭേദഗതിയില് വടക്കുകിഴക്കന് സംസ്ഥാനങ്ങളില് പ്രതിഷേധം രൂക്ഷമായതിനേത്തുടര്ന്നാണ് കേന്ദ്രസര്ക്കാര് നിലപാടില് നിന്ന് പിന്നോട്ട് പോയത്.ഡിസംബര് 9 നായിരുന്നു പെര്മിറ്റിന്റെ പരിധിയില് മണിപ്പൂരിനേയും കേന്ദ്രസര്ക്കാര് ഉള്പ്പെടുത്തിയത്.മേഘാലയിലും ഐഎല്പി നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ഇന്നര് ലൈന് പെര്മിറ്റിന്റെ പരിധിയില് വരാത്ത പ്രദേശങ്ങളിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നത്
ഐഎല്പി; കേന്ദ്രസര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് വിടി ബല്റാം എംഎല്എ
https://malayalam.oneindia.com/news/kerala/vt-balram-aginst-nda-govt-238860.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഇന്നര് ലൈന് പെര്മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില് കേന്ദ്രസര്ക്കാരിനെതിരെ വിമര്ശനവുമായി വിടി ബല്റാം എംഎല്എ.കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള് ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചവരാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും മുൻകൂർ അനുമതി തേടണമെന്ന ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം നടപ്പാക്കുന്നതെന്ന് വിടി കുറ്റപ്പെടുത്തി.ഫേസ്ബുക്കിലൂടെയായിരുന്നു വിടിയുടെ പ്രതികരണം.'കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞുകൊണ്ട് അവർ പറഞ്ഞു ഇതാ ഞങ്ങൾ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്, ഒരു രാജ്യം ഒരു നിയമം, ബാക്കിയുള്ളിടത്തെ ഇന്ത്യക്കാർക്ക് ഇനി മുതൽ കശ്മീരിൽ ഭൂമി വാങ്ങാം, അവിടെ നിന്ന് പെണ്ണ് കെട്ടാം എന്നൊക്കെ.സംഘികളോടൊപ്പം ചേർന്ന് കുറേ നിഷ്ക്കുകളും കയ്യടിച്ചു.ഇപ്പോഴിതാ അവർ തന്നെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താൻ പോലും മുൻകൂർ അനുമതി തേടണമെന്ന ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം ഓരോരോ സംസ്ഥാനങ്ങളിലായി ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു, വിടി ബല്റാം കുറിച്ചു.വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ ഗ്രോത്ര വര്ഗ മേഖലകളില് പുറമേ നിന്നുള്ളവരുടെ കടന്നുകയറ്റം തടയുന്നതിനും അവരുടെ സാംസ്കാരിക തനിമ നിലനിര്ത്തുന്നതിനുമാണ് ഇന്നര് ലൈന് പെര്മിറ്റ് കൊണ്ടുവന്നത്.ഇതുവരെ അരുണാചല് പ്രദേശ്, നാഗാലാന്ഡ്, മിസോറാം സംസ്ഥാനങ്ങളിലായിരുന്നു പെര്മിറ്റ് ബാധകമായിരുന്നത്.ഐഎല്പി വിരുദ്ധ നിലപാടാണ് ബിജെപി ഇത്രയും നാള് സ്വീകരിച്ചു പോന്നിരുന്നത്.പൗരത്വ ഭേദഗതിയില് വടക്കുകിഴക്കന് സംസ്ഥാനങ്ങളില് പ്രതിഷേധം രൂക്ഷമായതിനേത്തുടര്ന്നാണ് കേന്ദ്രസര്ക്കാര് നിലപാടില് നിന്ന് പിന്നോട്ട് പോയത്.ഡിസംബര് 9 നായിരുന്നു പെര്മിറ്റിന്റെ പരിധിയില് മണിപ്പൂരിനേയും കേന്ദ്രസര്ക്കാര് ഉള്പ്പെടുത്തിയത്.മേഘാലയിലും ഐഎല്പി നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ഇന്നര് ലൈന് പെര്മിറ്റിന്റെ പരിധിയില് വരാത്ത പ്രദേശങ്ങളിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നത് ### Headline : ഐഎല്പി; കേന്ദ്രസര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് വിടി ബല്റാം എംഎല്എ
10307
പാലക്കാട്: വണ്ടിയിടിച്ചിട്ട കുട്ടി ആശുപത്രിയില് എത്തിക്കാന് വൈകിയതിനെ തുടര്ന്ന് മരണപ്പെട്ടു.പാലക്കാട് നല്ലപ്പളളി സ്വദേശി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്.ഏഴാംക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന് പോകുന്ന വഴിയില് അമിത വേഗത്തിലെത്തിയ കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസികള് ആശുപത്രിയില് എത്തിക്കാന് അതേ വാഹനത്തില് തന്നെ കയറ്റി.എന്നാല് കുട്ടിയെ ആശുപത്രിയില് എത്തിക്കാന് നില്ക്കാന് കാര് യാത്രക്കാര് കടന്നു കളഞ്ഞെന്ന് ബന്ധുക്കള് ആരോപിക്കുന്നു.പരിക്കേറ്റ കുട്ടിയുമായി 5 കിലോമീറ്ററോളം മുന്നോട്ട് പോയ കാര് വഴിയില് നിര്ത്തി.കുട്ടിയുടെ തലയില് നിന്ന് രക്തമൊഴുകാന് തുടങ്ങിയതോടെയാണ് കാര് നിര്ത്തിയത്.കാറിന്റെ ടയര് പഞ്ചറായി എന്ന ന്യായം പറഞ്ഞാണ് കുട്ടിയേയും കൂടെ ഉളളവരേയും വഴിയില് ഇറക്കി വിട്ടത്.തുടര്ന്ന് അതുവഴി വന്ന വാനില് കയറ്റിയാണ് കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയില് എത്തിച്ചത്.എന്നാല് ആശുപത്രിയില് എത്തിക്കുമ്പോഴേക്ക് കുട്ടി മരണപ്പെട്ടിരുന്നു.അപടകം നടന്ന് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാനായത്.മലപ്പുറം സ്വദേശി അഷറഫിന്റേതാണ് കാര് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില് കാര് ഡ്രൈവര്ക്കെതിരെ കേസെടുത്തിട്ടുണ്ട്.മനപ്പൂര്വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.അപ്പുപ്പിളളയൂര് എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥിയാണ് മരണപ്പെട്ട സുജിത്ത്
കാർ ഇടിച്ചിട്ടു, ചോര വാർന്ന കുട്ടിയെ വഴിയിൽ ഇറക്കി വിട്ടു, പാലക്കാട് ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
https://malayalam.oneindia.com/news/kerala/7th-standard-student-hit-by-car-and-left-in-road-died-at-palakkad-238543.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=citylinkslider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: വണ്ടിയിടിച്ചിട്ട കുട്ടി ആശുപത്രിയില് എത്തിക്കാന് വൈകിയതിനെ തുടര്ന്ന് മരണപ്പെട്ടു.പാലക്കാട് നല്ലപ്പളളി സ്വദേശി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്.ഏഴാംക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന് പോകുന്ന വഴിയില് അമിത വേഗത്തിലെത്തിയ കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസികള് ആശുപത്രിയില് എത്തിക്കാന് അതേ വാഹനത്തില് തന്നെ കയറ്റി.എന്നാല് കുട്ടിയെ ആശുപത്രിയില് എത്തിക്കാന് നില്ക്കാന് കാര് യാത്രക്കാര് കടന്നു കളഞ്ഞെന്ന് ബന്ധുക്കള് ആരോപിക്കുന്നു.പരിക്കേറ്റ കുട്ടിയുമായി 5 കിലോമീറ്ററോളം മുന്നോട്ട് പോയ കാര് വഴിയില് നിര്ത്തി.കുട്ടിയുടെ തലയില് നിന്ന് രക്തമൊഴുകാന് തുടങ്ങിയതോടെയാണ് കാര് നിര്ത്തിയത്.കാറിന്റെ ടയര് പഞ്ചറായി എന്ന ന്യായം പറഞ്ഞാണ് കുട്ടിയേയും കൂടെ ഉളളവരേയും വഴിയില് ഇറക്കി വിട്ടത്.തുടര്ന്ന് അതുവഴി വന്ന വാനില് കയറ്റിയാണ് കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയില് എത്തിച്ചത്.എന്നാല് ആശുപത്രിയില് എത്തിക്കുമ്പോഴേക്ക് കുട്ടി മരണപ്പെട്ടിരുന്നു.അപടകം നടന്ന് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാനായത്.മലപ്പുറം സ്വദേശി അഷറഫിന്റേതാണ് കാര് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില് കാര് ഡ്രൈവര്ക്കെതിരെ കേസെടുത്തിട്ടുണ്ട്.മനപ്പൂര്വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.അപ്പുപ്പിളളയൂര് എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥിയാണ് മരണപ്പെട്ട സുജിത്ത് ### Headline : കാർ ഇടിച്ചിട്ടു, ചോര വാർന്ന കുട്ടിയെ വഴിയിൽ ഇറക്കി വിട്ടു, പാലക്കാട് ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
10308
ബെംഗളൂരു: കര്ണാടകയില് അയോഗ്യരാക്കിയ എം.എല്.എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചു.ഡിസംബര് അഞ്ചിനാണ് വോട്ടെടുപ്പ്.ഡിസംബര് 11 ന് ഫലം പ്രഖ്യാപനം നടക്കും.നവംബര് 11 മുതല് 18 വരെയാണ് നാമ നിര്ദ്ദേശ പത്രിക സമര്പ്പിക്കേണ്ടത്.നവംബര് 23 നാണ് നാമനിര്ദ്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതി.നേരത്തെ കര്ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.വിമത എം.എല്.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് പറഞ്ഞിരുന്നത്.നേരത്തെ ഒക്ടോബര് 21നായിരുന്നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.മൂന്നുദിവസത്തിനു ശേഷം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്.ഒക്ടോബര് 21 ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് മാറ്റിവെച്ചത്.കര്ണാടകയില് സ്പീക്കര് അയോഗ്യരാക്കിയ എം എല് എമാര് പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്.ഉപതെരഞ്ഞെടുപ്പില് തങ്ങള്ക്ക് മത്സരിക്കാന് അനുമതി നല്കുകയോ ഇടക്കാല ഉത്തരവ് നല്കുകയോ വേണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്എമാര് സുപ്രീം കോടതിയില് ഹര്ജി നല്കിയിരുന്നു.ഈ ഹര്ജിയിലാണ് സുപ്രീംകോടതി അന്തിമ വിധി പ്രസ്താവിക്കുന്നത് വരെ ഉപതെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്
കര്ണാടക ഉപതെരഞ്ഞെടുപ്പ് ഡിസംബര് 5ന്; പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു
https://www.malayalamexpress.in/archives/845458/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെംഗളൂരു: കര്ണാടകയില് അയോഗ്യരാക്കിയ എം.എല്.എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചു.ഡിസംബര് അഞ്ചിനാണ് വോട്ടെടുപ്പ്.ഡിസംബര് 11 ന് ഫലം പ്രഖ്യാപനം നടക്കും.നവംബര് 11 മുതല് 18 വരെയാണ് നാമ നിര്ദ്ദേശ പത്രിക സമര്പ്പിക്കേണ്ടത്.നവംബര് 23 നാണ് നാമനിര്ദ്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതി.നേരത്തെ കര്ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.വിമത എം.എല്.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് പറഞ്ഞിരുന്നത്.നേരത്തെ ഒക്ടോബര് 21നായിരുന്നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.മൂന്നുദിവസത്തിനു ശേഷം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്.ഒക്ടോബര് 21 ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് മാറ്റിവെച്ചത്.കര്ണാടകയില് സ്പീക്കര് അയോഗ്യരാക്കിയ എം എല് എമാര് പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്.ഉപതെരഞ്ഞെടുപ്പില് തങ്ങള്ക്ക് മത്സരിക്കാന് അനുമതി നല്കുകയോ ഇടക്കാല ഉത്തരവ് നല്കുകയോ വേണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്എമാര് സുപ്രീം കോടതിയില് ഹര്ജി നല്കിയിരുന്നു.ഈ ഹര്ജിയിലാണ് സുപ്രീംകോടതി അന്തിമ വിധി പ്രസ്താവിക്കുന്നത് വരെ ഉപതെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത് ### Headline : കര്ണാടക ഉപതെരഞ്ഞെടുപ്പ് ഡിസംബര് 5ന്; പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു
10309
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്താന് കെപിസിസി ആസ്ഥാനത്ത് ചേര്ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് ജംബോ കമ്മിറ്റികള്ക്കെതിരെ എതിര്പ്പുയര്ന്നത്.ജംബോ കമ്മിറ്റികള് പാടില്ലെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പില് തിരിച്ചടിയാകുമെന്നും ഡിസിസി അധ്യക്ഷന്മാര് ചൂണ്ടിക്കാട്ടി.ജംബോ കമ്മിറ്റികള് ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പു നല്കി.അതേസമയം, താനല്ല ജംബോ കമ്മിറ്റികള്ക്ക് ഉത്തരവാദിയെന്നും വിമര്ശനം ഉന്നയിക്കുന്നവര് തന്നെ നിരവധി പേരുടെ പട്ടിക സമര്പ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന് ചിലര് ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതില് പത്തനംതിട്ട ഡിസിസി പരാജയപ്പെട്ടതാണ് കോന്നിയിലെ തിരിച്ചടിക്ക് കാരണമെന്ന് മുല്ലപ്പള്ളി വിമര്ശിച്ചു.എന്നാല്, മുല്ലപ്പള്ളിയുടെ നിലപാട് തള്ളിയ ഡിസിസി അധ്യക്ഷന് ബാബുജോര്ജ്, പരാജയത്തിന്റെ ഉത്തരവാദിത്തം ഏല്ക്കാനാകില്ലെന്നും കൂട്ടിച്ചേര്ത്തു.കെ പി സി സി പുനസംഘനടയ്ക്കുള്ള കരട് പട്ടികയ്ക്ക് ജംബോ സ്വഭാവം കൈവന്നതിന് തന്നെ കുറ്റം പറയരുതെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ നേതാക്കളോട് അഭ്യർഥിച്ചു.ഗ്രൂപ്പുള്ളവരും ഇല്ലാത്തവരുമായ നേതാക്കൾ നൽകിയ പട്ടികകൾ ഉൾക്കൊള്ളിച്ചതോടെയാണ് കെ പി സി സി ഭാരവാഹികളുടെ കരട് പട്ടികയ്ക്ക് മേദസ് വർധിച്ചത് എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡി സി സി പ്രസിഡന്റുമാരോടു പറഞ്ഞത്.താൻ തുടക്കം മുതൽ ജംബോ കമ്മിറ്റിക്ക് എതിരായിരുന്നു.ഗ്രൂപ്പ് നേതാക്കളുടെ സമ്മർദമാണ് പ്രശ്നം.പുനസംഘടന ഏതു വിധേനയും പൂർത്തിയാകട്ടെ എന്നു കരുതി താൻ വിട്ടുവീഴ്ചയ്ക്കു തയാറാവുകയായിരുന്നെന്നു മുല്ലപ്പള്ളി വിശദീകരിച്ചു.സൗദിയില് കൈക്കൂലി കേസില് പിടിയിലായ 18 പേര്ക്ക് തടവുശിക്ഷ
കെപിസിസിയിലെ ജംബോ കമ്മിറ്റി: എതിര്പ്പുമായി ഡിസിസികള്
https://www.malayalamexpress.in/archives/930790/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്താന് കെപിസിസി ആസ്ഥാനത്ത് ചേര്ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് ജംബോ കമ്മിറ്റികള്ക്കെതിരെ എതിര്പ്പുയര്ന്നത്.ജംബോ കമ്മിറ്റികള് പാടില്ലെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പില് തിരിച്ചടിയാകുമെന്നും ഡിസിസി അധ്യക്ഷന്മാര് ചൂണ്ടിക്കാട്ടി.ജംബോ കമ്മിറ്റികള് ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പു നല്കി.അതേസമയം, താനല്ല ജംബോ കമ്മിറ്റികള്ക്ക് ഉത്തരവാദിയെന്നും വിമര്ശനം ഉന്നയിക്കുന്നവര് തന്നെ നിരവധി പേരുടെ പട്ടിക സമര്പ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന് ചിലര് ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതില് പത്തനംതിട്ട ഡിസിസി പരാജയപ്പെട്ടതാണ് കോന്നിയിലെ തിരിച്ചടിക്ക് കാരണമെന്ന് മുല്ലപ്പള്ളി വിമര്ശിച്ചു.എന്നാല്, മുല്ലപ്പള്ളിയുടെ നിലപാട് തള്ളിയ ഡിസിസി അധ്യക്ഷന് ബാബുജോര്ജ്, പരാജയത്തിന്റെ ഉത്തരവാദിത്തം ഏല്ക്കാനാകില്ലെന്നും കൂട്ടിച്ചേര്ത്തു.കെ പി സി സി പുനസംഘനടയ്ക്കുള്ള കരട് പട്ടികയ്ക്ക് ജംബോ സ്വഭാവം കൈവന്നതിന് തന്നെ കുറ്റം പറയരുതെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ നേതാക്കളോട് അഭ്യർഥിച്ചു.ഗ്രൂപ്പുള്ളവരും ഇല്ലാത്തവരുമായ നേതാക്കൾ നൽകിയ പട്ടികകൾ ഉൾക്കൊള്ളിച്ചതോടെയാണ് കെ പി സി സി ഭാരവാഹികളുടെ കരട് പട്ടികയ്ക്ക് മേദസ് വർധിച്ചത് എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡി സി സി പ്രസിഡന്റുമാരോടു പറഞ്ഞത്.താൻ തുടക്കം മുതൽ ജംബോ കമ്മിറ്റിക്ക് എതിരായിരുന്നു.ഗ്രൂപ്പ് നേതാക്കളുടെ സമ്മർദമാണ് പ്രശ്നം.പുനസംഘടന ഏതു വിധേനയും പൂർത്തിയാകട്ടെ എന്നു കരുതി താൻ വിട്ടുവീഴ്ചയ്ക്കു തയാറാവുകയായിരുന്നെന്നു മുല്ലപ്പള്ളി വിശദീകരിച്ചു.സൗദിയില് കൈക്കൂലി കേസില് പിടിയിലായ 18 പേര്ക്ക് തടവുശിക്ഷ ### Headline : കെപിസിസിയിലെ ജംബോ കമ്മിറ്റി: എതിര്പ്പുമായി ഡിസിസികള്
10310
ന്യൂഡൽഹി: ഹിന്ദി ഭാഷാ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല.മാതൃഭാഷയ്ക്കൊപ്പം ഹിന്ദി കൂടി പഠിക്കണമെന്നാണ് അഭ്യർത്ഥിച്ചതെന്നും അമിത് ഷാ പറഞ്ഞു.ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി അമിത് ഷാ എത്തിയത്.തന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചിലർ രാഷ്ട്രീയം കളിക്കുകയാണ്.ഹിന്ദിയെ മാതൃഭാഷക്ക് ശേഷം പരിഗണിക്കണമെന്നാണ് താൻ പറഞ്ഞത്.ഹിന്ദി പ്രധാന ഭാഷയല്ലാത്ത ഗുജറാത്തിൽ നിന്നാണ് താൻ വരുന്നതെന്നും അമിത് ഷാ പറഞ്ഞു.ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാ വാക്യം ഉയർത്തിയാണ് ഹിന്ദി ഭാഷ വിവാദത്തിന് അമിത് ഷാ തിരികൊളുത്തിയത്.രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാൻ കഴിയുമെന്നുമാണ് ദേശീയ ഹിന്ദി ദിനാചരണ പരിപാടികളിൽ പങ്കെടുക്കവേ അമിത്ഷാ പറഞ്ഞത്.പിന്നീട് 'ഒരു രാജ്യം, ഒരു ഭാഷ' ആശയം അദ്ദേഹം ട്വിറ്ററിലും കുറിച്ചു.അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണുയർന്നത്.ബിജെപി സഖ്യകക്ഷികൾ അടക്കം ഇതിനെതിരെ രംഗത്തുവന്നു.ഒരു രാജ്യം, ഒരു നികുതി, ഒ റ്റ തിരഞ്ഞെടുപ്പ്, ഒരു ഭരണഘടന തുടങ്ങി ബി.ജെ.പി മുന്നോട്ടു വച്ച മുദ്രാ വാക്യങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്.ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും സ്വപ്നം യഥാർഥ്യമാകാൻ മാതൃഭാഷയ്ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ഒരിക്കലും നിർദേശിച്ചിട്ടില്ല: അമിത് ഷാ
https://www.malayalamexpress.in/archives/815600/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡൽഹി: ഹിന്ദി ഭാഷാ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല.മാതൃഭാഷയ്ക്കൊപ്പം ഹിന്ദി കൂടി പഠിക്കണമെന്നാണ് അഭ്യർത്ഥിച്ചതെന്നും അമിത് ഷാ പറഞ്ഞു.ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി അമിത് ഷാ എത്തിയത്.തന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചിലർ രാഷ്ട്രീയം കളിക്കുകയാണ്.ഹിന്ദിയെ മാതൃഭാഷക്ക് ശേഷം പരിഗണിക്കണമെന്നാണ് താൻ പറഞ്ഞത്.ഹിന്ദി പ്രധാന ഭാഷയല്ലാത്ത ഗുജറാത്തിൽ നിന്നാണ് താൻ വരുന്നതെന്നും അമിത് ഷാ പറഞ്ഞു.ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാ വാക്യം ഉയർത്തിയാണ് ഹിന്ദി ഭാഷ വിവാദത്തിന് അമിത് ഷാ തിരികൊളുത്തിയത്.രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാൻ കഴിയുമെന്നുമാണ് ദേശീയ ഹിന്ദി ദിനാചരണ പരിപാടികളിൽ പങ്കെടുക്കവേ അമിത്ഷാ പറഞ്ഞത്.പിന്നീട് 'ഒരു രാജ്യം, ഒരു ഭാഷ' ആശയം അദ്ദേഹം ട്വിറ്ററിലും കുറിച്ചു.അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണുയർന്നത്.ബിജെപി സഖ്യകക്ഷികൾ അടക്കം ഇതിനെതിരെ രംഗത്തുവന്നു.ഒരു രാജ്യം, ഒരു നികുതി, ഒ റ്റ തിരഞ്ഞെടുപ്പ്, ഒരു ഭരണഘടന തുടങ്ങി ബി.ജെ.പി മുന്നോട്ടു വച്ച മുദ്രാ വാക്യങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്.ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും സ്വപ്നം യഥാർഥ്യമാകാൻ മാതൃഭാഷയ്ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു ### Headline : ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ഒരിക്കലും നിർദേശിച്ചിട്ടില്ല: അമിത് ഷാ
10311
വിഴിഞ്ഞം: ഉൾക്കടലിലൂടെ സംശയ സാഹചര്യത്തിൽ പോയ ബോട്ടുകളെ കോസ്റ്റ് ഗാർഡ് പിടികൂടി.വെള്ളിയാഴ്ചയായിരുന്നു സംഭവം.വെള്ളിയാഴ്ച പെയ്ത കനത്ത മഴയ്ക്കിടെ കൊല്ലത്തെ കോസ്റ്റൽ പൊലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ നടത്തിയത്.വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിന്റെ ചെറു പട്രോളിംഗ് ബോട്ട് മണിക്കൂറുകളോളം ഉൾക്കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ രണ്ടു ബോട്ടുകൾ പിടികൂടുകയായിരുന്നു.പിസി ജോര്ജ് കേരളത്തിലെ സാക്ഷി മഹാരാജ്! വർഗീയ പരാമർശത്തിന് കേസെടുക്കണമെന്ന് പികെ ഫിറോസ് വിശദമായി പരിശോധിച്ചതിൽ സംശയിക്കാൻ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു.കേരള തീരത്ത് ' തുടരുന്ന ജാഗ്രതയ്ക്കിടെയാണ് രണ്ടു ബോട്ടുകൾ കൊല്ലം കോസ്റ്റൽ പൊലീസിന്റെ ബൈനോക്കുലറിലൂടെ കണ്ടത്.ഉടൻ തന്നെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചു.കോസ്റ്റ് ഗാർഡ് ഉൾക്കടലിൽ ബോട്ടുകളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.മുനമ്പത്ത് നിർമ്മിച്ച് ചെന്നൈയിലേക്ക് കൊണ്ടു പോകുന്ന പുതിയ ബോട്ടുകളായിരുന്നു ഇത്.പുതിയതായതിനാൽ ഇതിൽ രജിസ്ട്രേഷൻ രേഖകളോ മത്സ്യ ബന്ധന ഉപകരണങ്ങളോ ഒന്നും തന്നെയില്ലായിരുന്നു.ബോട്ടിലുണ്ടായിരുന്ന 8 തൊഴിലാളികളെ 5 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.കൊച്ചിയിലെ ഫിഷറീസ് ഓഫീസിൽ നിന്നും ഈ ബോട്ടുകൾ പുതുതായി നിർമ്മിച്ചതാണെന്ന വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചു
ഉൾക്കടലിൽ സംശയ സാഹചര്യത്തിൽ ബോട്ടുകള്: പിടികൂടി തീരദേശ സേന, സംഭവം വിഴിഞ്ഞത്ത്
https://malayalam.oneindia.com/news/thiruvananthapuram/suspecious-boats-seized-at-thiruvananthapuram-226417.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഴിഞ്ഞം: ഉൾക്കടലിലൂടെ സംശയ സാഹചര്യത്തിൽ പോയ ബോട്ടുകളെ കോസ്റ്റ് ഗാർഡ് പിടികൂടി.വെള്ളിയാഴ്ചയായിരുന്നു സംഭവം.വെള്ളിയാഴ്ച പെയ്ത കനത്ത മഴയ്ക്കിടെ കൊല്ലത്തെ കോസ്റ്റൽ പൊലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ നടത്തിയത്.വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിന്റെ ചെറു പട്രോളിംഗ് ബോട്ട് മണിക്കൂറുകളോളം ഉൾക്കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ രണ്ടു ബോട്ടുകൾ പിടികൂടുകയായിരുന്നു.പിസി ജോര്ജ് കേരളത്തിലെ സാക്ഷി മഹാരാജ്! വർഗീയ പരാമർശത്തിന് കേസെടുക്കണമെന്ന് പികെ ഫിറോസ് വിശദമായി പരിശോധിച്ചതിൽ സംശയിക്കാൻ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു.കേരള തീരത്ത് ' തുടരുന്ന ജാഗ്രതയ്ക്കിടെയാണ് രണ്ടു ബോട്ടുകൾ കൊല്ലം കോസ്റ്റൽ പൊലീസിന്റെ ബൈനോക്കുലറിലൂടെ കണ്ടത്.ഉടൻ തന്നെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചു.കോസ്റ്റ് ഗാർഡ് ഉൾക്കടലിൽ ബോട്ടുകളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.മുനമ്പത്ത് നിർമ്മിച്ച് ചെന്നൈയിലേക്ക് കൊണ്ടു പോകുന്ന പുതിയ ബോട്ടുകളായിരുന്നു ഇത്.പുതിയതായതിനാൽ ഇതിൽ രജിസ്ട്രേഷൻ രേഖകളോ മത്സ്യ ബന്ധന ഉപകരണങ്ങളോ ഒന്നും തന്നെയില്ലായിരുന്നു.ബോട്ടിലുണ്ടായിരുന്ന 8 തൊഴിലാളികളെ 5 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.കൊച്ചിയിലെ ഫിഷറീസ് ഓഫീസിൽ നിന്നും ഈ ബോട്ടുകൾ പുതുതായി നിർമ്മിച്ചതാണെന്ന വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചു ### Headline : ഉൾക്കടലിൽ സംശയ സാഹചര്യത്തിൽ ബോട്ടുകള്: പിടികൂടി തീരദേശ സേന, സംഭവം വിഴിഞ്ഞത്ത്
10312
ന്യൂഡല്ഹി: ഐ.എന്.എക്സ് മീഡിയാ കേസില് മുന് ധനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ ദല്ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില് ഗൗര് വെള്ളിയാഴ്ച വിരമിക്കുന്നു.ഐ.എന്.എക്സ് മീഡിയാ കേസില് ചിദംബരത്തിന്റെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും എം.പിയായത് കൊണ്ട് ജാമ്യം അനുവദിക്കാന് കഴിയില്ലെന്നും ജസ്റ്റിസ് സുനില് ഗൗര് ഇന്ന് പറഞ്ഞിരുന്നു.2008 മുതല് ദല്ഹി ഹൈക്കോടതിയില് ജഡ്ജിയായിരുന്നു ജസ്റ്റിസ് സുനില് ഗൗര്.നേരത്തെ ബാങ്ക് തട്ടിപ്പ് കേസില് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്നാഥിന്റെ ബന്ധു രതുല് പുരിയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതും ജസ്റ്റിസ് സുനില് ഗൗര് ആയിരുന്നു.ഫലപ്രദമായ അന്വേഷണം നടക്കണമെങ്കില് കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്കൂര് ജാമ്യാപേക്ഷ തള്ളിയിരുന്നത്.ചി ദം ബ രം ധ ന മ ന്ത്രി യാ യി രി ക്കേ ഐ എ ൻ എ ക്സ് മീ ഡി യ യി ൽ 305 കോ ടി യു ടെ ഇ ട പാ ട് ന ട ത്തു ന്ന തി നു വി ദേ ശ നി ക്ഷേ പ പ്രോ ത്സാ ഹ ന ബോ ർ ഡി ന്റെ അ നു മ തി വ ഴി വി ട്ട് നേ ടി യെ ന്നാ ണ് ആ രോ പ ണം.2007ൽ ന ട ന്ന ഇ ട പാ ടി ൽ മ ക ൻ കാ ർ ത്തി ചി ദം ബ രം കൈ ക്കൂ ലി വാ ങ്ങി യെ ന്നും സി ബി ഐ ചൂ ണ്ടി ക്കാ ട്ടു ന്നു.കേ സു മാ യി ബ ന്ധ പ്പെ ട്ട് കാ ർ ത്തി യു ടെ ഇ ന്ത്യ യി ലും വി ദേ ശ ത്തു മാ യു ള്ള 54 കോ ടി രൂ പ യു ടെ സ്വ ത്ത് എ ൻ ഫോ ഴ്സ്മെ ന്റ് ഡ യ റ ക്ട റേ റ്റ് ക ണ്ടു കെ ട്ടി യി രു ന്നു.പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു പിന്നാലെ പാര്ലമെന്റില് പ്ലാസ്റ്റിക് നിരോധിച്ചു
ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ ജഡ്ജി വിരമിക്കുന്നു
https://www.malayalamexpress.in/archives/769025/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: ഐ.എന്.എക്സ് മീഡിയാ കേസില് മുന് ധനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ ദല്ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില് ഗൗര് വെള്ളിയാഴ്ച വിരമിക്കുന്നു.ഐ.എന്.എക്സ് മീഡിയാ കേസില് ചിദംബരത്തിന്റെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും എം.പിയായത് കൊണ്ട് ജാമ്യം അനുവദിക്കാന് കഴിയില്ലെന്നും ജസ്റ്റിസ് സുനില് ഗൗര് ഇന്ന് പറഞ്ഞിരുന്നു.2008 മുതല് ദല്ഹി ഹൈക്കോടതിയില് ജഡ്ജിയായിരുന്നു ജസ്റ്റിസ് സുനില് ഗൗര്.നേരത്തെ ബാങ്ക് തട്ടിപ്പ് കേസില് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്നാഥിന്റെ ബന്ധു രതുല് പുരിയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതും ജസ്റ്റിസ് സുനില് ഗൗര് ആയിരുന്നു.ഫലപ്രദമായ അന്വേഷണം നടക്കണമെങ്കില് കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്കൂര് ജാമ്യാപേക്ഷ തള്ളിയിരുന്നത്.ചി ദം ബ രം ധ ന മ ന്ത്രി യാ യി രി ക്കേ ഐ എ ൻ എ ക്സ് മീ ഡി യ യി ൽ 305 കോ ടി യു ടെ ഇ ട പാ ട് ന ട ത്തു ന്ന തി നു വി ദേ ശ നി ക്ഷേ പ പ്രോ ത്സാ ഹ ന ബോ ർ ഡി ന്റെ അ നു മ തി വ ഴി വി ട്ട് നേ ടി യെ ന്നാ ണ് ആ രോ പ ണം.2007ൽ ന ട ന്ന ഇ ട പാ ടി ൽ മ ക ൻ കാ ർ ത്തി ചി ദം ബ രം കൈ ക്കൂ ലി വാ ങ്ങി യെ ന്നും സി ബി ഐ ചൂ ണ്ടി ക്കാ ട്ടു ന്നു.കേ സു മാ യി ബ ന്ധ പ്പെ ട്ട് കാ ർ ത്തി യു ടെ ഇ ന്ത്യ യി ലും വി ദേ ശ ത്തു മാ യു ള്ള 54 കോ ടി രൂ പ യു ടെ സ്വ ത്ത് എ ൻ ഫോ ഴ്സ്മെ ന്റ് ഡ യ റ ക്ട റേ റ്റ് ക ണ്ടു കെ ട്ടി യി രു ന്നു.പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു പിന്നാലെ പാര്ലമെന്റില് പ്ലാസ്റ്റിക് നിരോധിച്ചു ### Headline : ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ ജഡ്ജി വിരമിക്കുന്നു
10313
ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ ദയാഹർജി സമർപ്പിച്ചു.വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2012 ഡിസംബർ 16ന് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് മെഡിക്കൽ വിദ്യാർത്ഥിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളാണ് വിനയ് ശർമ.ദില്ലിയിൽ സഖ്യം അരക്കിട്ടുറപ്പിച്ച് അകാലിദൾ: ബിജെപിയെ പിന്തുണക്കും, ധാരണ ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം!! ബുധനാഴ്ചയാണ് വിനയ്കമാർ ശർമ ഇന്ത്യൻ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചത്.രാഷ്ട്രപതി തീരുമാനം ദില്ലി സർക്കാരിനെ അറിയിക്കുന്നതിന് അനുസൃതമായിട്ടായിരിക്കും ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ നിർദേശം നൽകുക.ഹർജി നിരസിക്കപ്പെട്ടാൽ ദയാഹർജി തള്ളിയതിനെതിരെ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് പ്രതിക്ക് മുമ്പിലുള്ള ഏക മാർഗ്ഗം.എന്നാൽ ഇയാൾ നേരത്തെ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.കേസിലെ പ്രതികളിലൊരാളായ അക്ഷയ് കുമാർ സിംഗും ബുധനാഴ്ച തിരുത്തൽ ഹർജി സമർപ്പിച്ചിരുന്നു.കേസിലെ പ്രതിയായ പവൻ ഗുപ്തക്ക് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിക്കാനുള്ള അവസരമുണ്ട്.ഗുപ്തയുടെ ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നു.ഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനുള്ള അവസരവും അവശേഷിക്കുന്നുണ്ട്.ആറ് പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണ കാലയളവിൽ തന്നെ തീഹാർ ജയിലിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.കുട്ടിക്കുറ്റവാളിയായ അഞ്ചാമനെ രണ്ട് വർഷത്തെ തടവിന് ശേഷം മോചിപ്പിച്ചിരുന്നു.മുകേഷ് കുമാർ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.സംഭവം നടന്ന് 10 മാസത്തിനുള്ളിൽ തന്നെ കേസ് പരിഗണിച്ച ഫാസ്റ്റ് ട്രാക്ക് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു.എന്നാൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ഹർജികളാണ് കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിച്ചിട്ടുള്ളത്.ഏറ്റവുമൊടുവിൽ ഫെബ്രുവരി ഒന്നിന് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള ഒരുക്കങ്ങളാണ് തീഹാർ ജയിൽ അധികൃതർ നടത്തിവന്നത്.എന്നാൽ പ്രതികൾ നിയമനടപടിയുമാണ് കോടതിയെ സമീപിച്ച് 14 ദിവസത്തിന് ശേഷം മാത്രമേ ശിക്ഷ നടപ്പിലാക്കാവൂ എന്ന ചട്ടം പരിഗണിച്ച് ശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും വൈകുകയാണ്
നിർഭയ കേസ്: വിനയ് കുമാർ ശർമ ദയാഹർജി സമർപ്പിച്ചു, അക്ഷയ് കുമാർ ശർമയുടെ തിരുത്തൽ ഹർജി കോടതിയിൽ
https://malayalam.oneindia.com/news/india/nibhaya-case-convict-vinay-sharma-files-mercy-plea-241147.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ ദയാഹർജി സമർപ്പിച്ചു.വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2012 ഡിസംബർ 16ന് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് മെഡിക്കൽ വിദ്യാർത്ഥിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളാണ് വിനയ് ശർമ.ദില്ലിയിൽ സഖ്യം അരക്കിട്ടുറപ്പിച്ച് അകാലിദൾ: ബിജെപിയെ പിന്തുണക്കും, ധാരണ ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം!! ബുധനാഴ്ചയാണ് വിനയ്കമാർ ശർമ ഇന്ത്യൻ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചത്.രാഷ്ട്രപതി തീരുമാനം ദില്ലി സർക്കാരിനെ അറിയിക്കുന്നതിന് അനുസൃതമായിട്ടായിരിക്കും ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ നിർദേശം നൽകുക.ഹർജി നിരസിക്കപ്പെട്ടാൽ ദയാഹർജി തള്ളിയതിനെതിരെ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് പ്രതിക്ക് മുമ്പിലുള്ള ഏക മാർഗ്ഗം.എന്നാൽ ഇയാൾ നേരത്തെ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.കേസിലെ പ്രതികളിലൊരാളായ അക്ഷയ് കുമാർ സിംഗും ബുധനാഴ്ച തിരുത്തൽ ഹർജി സമർപ്പിച്ചിരുന്നു.കേസിലെ പ്രതിയായ പവൻ ഗുപ്തക്ക് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിക്കാനുള്ള അവസരമുണ്ട്.ഗുപ്തയുടെ ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നു.ഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനുള്ള അവസരവും അവശേഷിക്കുന്നുണ്ട്.ആറ് പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണ കാലയളവിൽ തന്നെ തീഹാർ ജയിലിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.കുട്ടിക്കുറ്റവാളിയായ അഞ്ചാമനെ രണ്ട് വർഷത്തെ തടവിന് ശേഷം മോചിപ്പിച്ചിരുന്നു.മുകേഷ് കുമാർ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.സംഭവം നടന്ന് 10 മാസത്തിനുള്ളിൽ തന്നെ കേസ് പരിഗണിച്ച ഫാസ്റ്റ് ട്രാക്ക് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു.എന്നാൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ഹർജികളാണ് കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിച്ചിട്ടുള്ളത്.ഏറ്റവുമൊടുവിൽ ഫെബ്രുവരി ഒന്നിന് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള ഒരുക്കങ്ങളാണ് തീഹാർ ജയിൽ അധികൃതർ നടത്തിവന്നത്.എന്നാൽ പ്രതികൾ നിയമനടപടിയുമാണ് കോടതിയെ സമീപിച്ച് 14 ദിവസത്തിന് ശേഷം മാത്രമേ ശിക്ഷ നടപ്പിലാക്കാവൂ എന്ന ചട്ടം പരിഗണിച്ച് ശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും വൈകുകയാണ് ### Headline : നിർഭയ കേസ്: വിനയ് കുമാർ ശർമ ദയാഹർജി സമർപ്പിച്ചു, അക്ഷയ് കുമാർ ശർമയുടെ തിരുത്തൽ ഹർജി കോടതിയിൽ
10314
കാഞ്ഞിരപ്പളളി: കോട്ടയം കാഞ്ഞിരപ്പളളിയില് വീട്ടില് അതിക്രമിച്ച് കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ചു.കുടിക്കാന് വെള്ളം ചോദിച്ച് വീട്ടില് കയറിയ ശേഷമാണ് പെണ്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.പ്രതിയായ കരിമ്പക്കയം സ്വദേശി അരുണ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു.ശനിയാഴ്ച രാവിലെ ആനക്കല്ലിനെ റബ്ബര് തോട്ടത്തില് നിന്നാണ് സ്പെഷ്യല് സ്ക്വാഡ് പ്രതിയെ പിടികൂടിയത്.അബി വിളിച്ചു, 'ഷെയ്ന്റെ പടത്തിൽ ഇപ്പോൾ അഭിനയിക്കരുത്', ജോയ് മാത്യുവിന്റെ കുറിപ്പ് വ്യാഴാഴ്ച് വൈകിട്ടാണ് സംഭവം.വൈകിട്ട് നാല് മണിയോടെ സ്കൂളില് നിന്ന് പെണ്കുട്ടി എത്തിയപ്പോള് വീട്ടില് ആരുമില്ലായിരുന്നു.കുട്ടിയുടെ അമ്മയും സഹോദരങ്ങളില് ഒരാളും ജോലിക്ക് പോയിരുന്നു.മറ്റൊരു സഹോദരന് സ്കൂളില് നിന്ന് തിരിച്ചെത്തിയിരുന്നുമില്ല.ഈ സമയത്താണ് പ്രതിയായ അരുണ് കുടിക്കാന് വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തുന്നത്.വെള്ളം ചോദിച്ച് വീടിന് അകത്തേക്ക് കയറിയ ഇയാള് പെണ്കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു.തുടര്ന്ന് പെണ്കുട്ടി അമ്മയെ ഫോണില് വിളിച്ച് വിവരം അറിയിച്ചു.വീട്ടുകാര് പരാതിപ്പെട്ടതിനെ തുടര്ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.ഇതോടെയാണ് അരുണിനെ കുറിച്ചുളള സൂചനകള് ലഭിക്കുന്നത്.പെണ്കുട്ടിയുടെ വീടിന്റെ പരിസരത്ത് ഇയാളെ പലവട്ടം കണ്ടിട്ടുളളതായി പ്രദേശവാസികളില് ചിലര് പോലീസിന് മൊഴി നല്കി.പോലീസ് ചില ഫോട്ടോകള് പെണ്കുട്ടിയെ കാണിക്കുകയും പ്രതിയെ പെണ്കുട്ടി തിരിച്ചറിയുകയും ചെയ്തു.ഒളിവില് പോയ പ്രതിക്ക് വേണ്ടി രണ്ട് ദിവസമായി പോലീസ് തിരച്ചിലില് ആയിരുന്നു.പോക്സോ നിയമപ്രകാരവും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇയാള് മോഷണക്കേസില്ഡ അടക്കം പ്രതിയാണ്
കുടിക്കാന് വെള്ളം ചോദിച്ച് വീട്ടില് കയറി, കോട്ടയത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ
https://malayalam.oneindia.com/news/kerala/school-girl-molested-in-kanjirappally-accused-under-custody-238172.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാഞ്ഞിരപ്പളളി: കോട്ടയം കാഞ്ഞിരപ്പളളിയില് വീട്ടില് അതിക്രമിച്ച് കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ചു.കുടിക്കാന് വെള്ളം ചോദിച്ച് വീട്ടില് കയറിയ ശേഷമാണ് പെണ്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.പ്രതിയായ കരിമ്പക്കയം സ്വദേശി അരുണ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു.ശനിയാഴ്ച രാവിലെ ആനക്കല്ലിനെ റബ്ബര് തോട്ടത്തില് നിന്നാണ് സ്പെഷ്യല് സ്ക്വാഡ് പ്രതിയെ പിടികൂടിയത്.അബി വിളിച്ചു, 'ഷെയ്ന്റെ പടത്തിൽ ഇപ്പോൾ അഭിനയിക്കരുത്', ജോയ് മാത്യുവിന്റെ കുറിപ്പ് വ്യാഴാഴ്ച് വൈകിട്ടാണ് സംഭവം.വൈകിട്ട് നാല് മണിയോടെ സ്കൂളില് നിന്ന് പെണ്കുട്ടി എത്തിയപ്പോള് വീട്ടില് ആരുമില്ലായിരുന്നു.കുട്ടിയുടെ അമ്മയും സഹോദരങ്ങളില് ഒരാളും ജോലിക്ക് പോയിരുന്നു.മറ്റൊരു സഹോദരന് സ്കൂളില് നിന്ന് തിരിച്ചെത്തിയിരുന്നുമില്ല.ഈ സമയത്താണ് പ്രതിയായ അരുണ് കുടിക്കാന് വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തുന്നത്.വെള്ളം ചോദിച്ച് വീടിന് അകത്തേക്ക് കയറിയ ഇയാള് പെണ്കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു.തുടര്ന്ന് പെണ്കുട്ടി അമ്മയെ ഫോണില് വിളിച്ച് വിവരം അറിയിച്ചു.വീട്ടുകാര് പരാതിപ്പെട്ടതിനെ തുടര്ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.ഇതോടെയാണ് അരുണിനെ കുറിച്ചുളള സൂചനകള് ലഭിക്കുന്നത്.പെണ്കുട്ടിയുടെ വീടിന്റെ പരിസരത്ത് ഇയാളെ പലവട്ടം കണ്ടിട്ടുളളതായി പ്രദേശവാസികളില് ചിലര് പോലീസിന് മൊഴി നല്കി.പോലീസ് ചില ഫോട്ടോകള് പെണ്കുട്ടിയെ കാണിക്കുകയും പ്രതിയെ പെണ്കുട്ടി തിരിച്ചറിയുകയും ചെയ്തു.ഒളിവില് പോയ പ്രതിക്ക് വേണ്ടി രണ്ട് ദിവസമായി പോലീസ് തിരച്ചിലില് ആയിരുന്നു.പോക്സോ നിയമപ്രകാരവും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇയാള് മോഷണക്കേസില്ഡ അടക്കം പ്രതിയാണ് ### Headline : കുടിക്കാന് വെള്ളം ചോദിച്ച് വീട്ടില് കയറി, കോട്ടയത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ
10315
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള് വിലയിരുത്താനായി തിരുവതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന് വാസുവിന്റെ അധ്യക്ഷതയില് സന്നിധാനത്ത് അവലോകന യോഗം ചേര്ന്നു.തിരക്ക് വര്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളും പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കണമെന്ന് പ്രസിഡന്റ് നിര്ദേശിച്ചു.മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള വലിയ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല് പോലീസ് സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കും.മകരജ്യോതി ദര്ശനത്തിനായി ഭക്തര് തമ്പടിക്കുന്ന പാണ്ടിത്താവളം പോലെയുള്ള ഉയര്ന്ന ഭാഗങ്ങളില് നിരന്തരം സുരക്ഷാ പരിശോധനയും നിരീക്ഷണവും നടത്തുമെന്നും ശബരിമല സ്പെഷ്യല് ഓഫീസര് എസ്.സുജിത് ദാസ് പറഞ്ഞു.വന്യ ജീവി ശല്യം നേരിടുന്ന ഭാഗങ്ങളില് അവയെ തുരത്താനായി സ്പെഷ്യല് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.വനത്തിനുള്ളില് അകപ്പെട്ടു പോകുന്ന അയ്യപ്പഭക്തരെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിനായി സ്പെഷ്യല് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.ഉത്സവത്തോടനുബന്ധിച്ച് ആശുപത്രികളില് മികച്ച സൗകര്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.വെളിച്ചം കുറവുള്ള സ്ഥലങ്ങള് പരിശോധിച്ച് കൂടുതല് വെളിച്ചം ലഭ്യമാക്കാനുള്ള സൗകര്യമേര്പ്പെടുത്തുമെന്ന് കെ എസ് ഇ ബി യോഗത്തെ അറിയിച്ചു.ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില് ശബരിമലയിലും, പമ്പയിലും നിലയ്ക്കലും വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തി വരികയാണ്.ഗുരുതര പ്രശ്നങ്ങള് ഒന്നും തന്നെ ഇതു വരെ ശ്രദ്ധയില് പെട്ടിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര് അറിയിച്ചു.ശബരിമലയിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.574 കേസുകളിലായി 1,15,000രൂപ പിഴ ചുമത്തിയിട്ടുള്ളതായും എക്സൈസ് വകുപ്പ് അറിയിച്ചു.കൂടുതല് കുടിവെള്ള വിതരണ കേന്ദ്രങ്ങള് കൂടുതല് കാര്യക്ഷമമാക്കുമെന്ന് വാട്ടര് അതോറിറ്റി അറിയിച്ചു.ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര് വി എസ് രാജേന്ദ്രപ്രസാദ്, എന് ഡിആര് എഫ്, ആര് എഫ് സേനാ മേധാവികള്, വിവിധ വകുപ്പ് മേധാവികള് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു
മകരവിളക്ക് മഹോത്സവം: അവലോകന യോഗം ചേര്ന്നു
https://www.malayalamexpress.in/archives/997668/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള് വിലയിരുത്താനായി തിരുവതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന് വാസുവിന്റെ അധ്യക്ഷതയില് സന്നിധാനത്ത് അവലോകന യോഗം ചേര്ന്നു.തിരക്ക് വര്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളും പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കണമെന്ന് പ്രസിഡന്റ് നിര്ദേശിച്ചു.മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള വലിയ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല് പോലീസ് സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കും.മകരജ്യോതി ദര്ശനത്തിനായി ഭക്തര് തമ്പടിക്കുന്ന പാണ്ടിത്താവളം പോലെയുള്ള ഉയര്ന്ന ഭാഗങ്ങളില് നിരന്തരം സുരക്ഷാ പരിശോധനയും നിരീക്ഷണവും നടത്തുമെന്നും ശബരിമല സ്പെഷ്യല് ഓഫീസര് എസ്.സുജിത് ദാസ് പറഞ്ഞു.വന്യ ജീവി ശല്യം നേരിടുന്ന ഭാഗങ്ങളില് അവയെ തുരത്താനായി സ്പെഷ്യല് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.വനത്തിനുള്ളില് അകപ്പെട്ടു പോകുന്ന അയ്യപ്പഭക്തരെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിനായി സ്പെഷ്യല് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.ഉത്സവത്തോടനുബന്ധിച്ച് ആശുപത്രികളില് മികച്ച സൗകര്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.വെളിച്ചം കുറവുള്ള സ്ഥലങ്ങള് പരിശോധിച്ച് കൂടുതല് വെളിച്ചം ലഭ്യമാക്കാനുള്ള സൗകര്യമേര്പ്പെടുത്തുമെന്ന് കെ എസ് ഇ ബി യോഗത്തെ അറിയിച്ചു.ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില് ശബരിമലയിലും, പമ്പയിലും നിലയ്ക്കലും വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തി വരികയാണ്.ഗുരുതര പ്രശ്നങ്ങള് ഒന്നും തന്നെ ഇതു വരെ ശ്രദ്ധയില് പെട്ടിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര് അറിയിച്ചു.ശബരിമലയിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.574 കേസുകളിലായി 1,15,000രൂപ പിഴ ചുമത്തിയിട്ടുള്ളതായും എക്സൈസ് വകുപ്പ് അറിയിച്ചു.കൂടുതല് കുടിവെള്ള വിതരണ കേന്ദ്രങ്ങള് കൂടുതല് കാര്യക്ഷമമാക്കുമെന്ന് വാട്ടര് അതോറിറ്റി അറിയിച്ചു.ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര് വി എസ് രാജേന്ദ്രപ്രസാദ്, എന് ഡിആര് എഫ്, ആര് എഫ് സേനാ മേധാവികള്, വിവിധ വകുപ്പ് മേധാവികള് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു ### Headline : മകരവിളക്ക് മഹോത്സവം: അവലോകന യോഗം ചേര്ന്നു
10316
ഹൈദരാബാദ്: ടിഡിപിയുടെ അടിവേരിളക്കി ബിജെപിയുടെ ആന്ധ്രാ മിഷന്.6 നേതാക്കളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപിയില് ചേര്ന്നത്.മുന് ടിഡിപി എംഎല്എയും എംപിയും ഉള്പ്പെടെയുള്ളവരാണ് ബിജെപി വര്ക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തില് പാര്ട്ടിയില് ചേര്ന്നത്.ഒടുവില് നിര്ണായക തിരുമാനവുമായി എച്ച്ഡി ദേവഗൗഡ; പ്രതീക്ഷയോടെ ബിജെപി മൂന്ന് തവണ എംഎല്എയും ഒരു തവണ എംപിയുമായിരുന്നു ഗംഗുല പ്രതാപ് റെഡ്ഡി, പസുപുലെട്ടി സുധാകര്, ടിഡിപി അംഗവും മുന് ഇന്കം ടാക്സ് കമ്മീഷ്ണറുമായ കാഞ്ചര്ല ഹരിപ്രസാദ്, ഷെയ്ക് നിസാമുദ്ദീന്, എച്ച്എംഎ മസര് ബെയ്ഗ്, ഡി വെങ്കയ്യ എന്നിവരാണ് പാര്ട്ടിയില് ചേര്ന്നത്.ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആന്ധ്രയില് ബിജെപിയിലേക്കുള്ള നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക് തുടങ്ങിയത്.നാല് രാജ്യസഭ എംപിമാര് ആയിരുന്നു ആദ്യം ടിഡിപി വിട്ടത്.ടിഡിപി വക്താവ് ഉള്പ്പെടെയുള്ള നിരവധി നേതാക്കള് പിന്നാലെ പാര്ട്ടി വിട്ടിരുന്നു.കൂടുതല് നേതാക്കള് ഇനിയും ബിജെപിയില് എത്തുമെന്നാണ് നേതാക്കള് അവകാശപ്പെടുന്നത്.സംസ്ഥാനത്ത് ടിഡിപിക്ക് ബദലായി ബിജെപി മാറുമെന്നാണ് നേതാക്കള് അടക്കം പറയുന്നത്.ടിഡിപിക്ക് നിലനില്പ്പ് ഇല്ലാത്ത സാഹചര്യത്തില് ബിജെപിയില് ചേരുന്നതാണ് ഗുണകരമാകുകയെന്നാണ് പാര്ട്ടി വിട്ട നേതാക്കളുടെ പ്രതികരണം.സച്ചിന് പൈലറ്റ്, ഖാര്ഗെ; രണ്ടില് ആര്?, അധ്യക്ഷനെ കണ്ടെത്താന് പ്രവര്ത്തക സമിതി ഉടന് ചേരും പരമാവധി ടിഡിപി നേതാക്കളെ പാര്ട്ടിയില് എത്തിക്കാനുള്ള നീക്കങ്ങള് ബിജെപിയും സജീവമാക്കിയിട്ടുണ്ട്.അഞ്ച് ടിഡിപി എംഎല്എമാരെ ബിജെപിയില് എത്തിച്ച് ടിഡിപിയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നതെന്നാണ് വിവരം.വരും ദിവസങ്ങളില് കൂടുതല് നേതാക്കള് ബിജെപിയില് ചേര്ന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു
ബിജെപിയിലേക്ക് കുത്തൊഴുക്ക്! മുന് എംഎല്എ ഉള്പ്പെടെ 6 നേതാക്കള് ബിജെപിയില് ചേര്ന്നു
https://malayalam.oneindia.com/news/india/6-leaders-joins-bjp-in-andrapradesh-230993.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹൈദരാബാദ്: ടിഡിപിയുടെ അടിവേരിളക്കി ബിജെപിയുടെ ആന്ധ്രാ മിഷന്.6 നേതാക്കളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപിയില് ചേര്ന്നത്.മുന് ടിഡിപി എംഎല്എയും എംപിയും ഉള്പ്പെടെയുള്ളവരാണ് ബിജെപി വര്ക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തില് പാര്ട്ടിയില് ചേര്ന്നത്.ഒടുവില് നിര്ണായക തിരുമാനവുമായി എച്ച്ഡി ദേവഗൗഡ; പ്രതീക്ഷയോടെ ബിജെപി മൂന്ന് തവണ എംഎല്എയും ഒരു തവണ എംപിയുമായിരുന്നു ഗംഗുല പ്രതാപ് റെഡ്ഡി, പസുപുലെട്ടി സുധാകര്, ടിഡിപി അംഗവും മുന് ഇന്കം ടാക്സ് കമ്മീഷ്ണറുമായ കാഞ്ചര്ല ഹരിപ്രസാദ്, ഷെയ്ക് നിസാമുദ്ദീന്, എച്ച്എംഎ മസര് ബെയ്ഗ്, ഡി വെങ്കയ്യ എന്നിവരാണ് പാര്ട്ടിയില് ചേര്ന്നത്.ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആന്ധ്രയില് ബിജെപിയിലേക്കുള്ള നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക് തുടങ്ങിയത്.നാല് രാജ്യസഭ എംപിമാര് ആയിരുന്നു ആദ്യം ടിഡിപി വിട്ടത്.ടിഡിപി വക്താവ് ഉള്പ്പെടെയുള്ള നിരവധി നേതാക്കള് പിന്നാലെ പാര്ട്ടി വിട്ടിരുന്നു.കൂടുതല് നേതാക്കള് ഇനിയും ബിജെപിയില് എത്തുമെന്നാണ് നേതാക്കള് അവകാശപ്പെടുന്നത്.സംസ്ഥാനത്ത് ടിഡിപിക്ക് ബദലായി ബിജെപി മാറുമെന്നാണ് നേതാക്കള് അടക്കം പറയുന്നത്.ടിഡിപിക്ക് നിലനില്പ്പ് ഇല്ലാത്ത സാഹചര്യത്തില് ബിജെപിയില് ചേരുന്നതാണ് ഗുണകരമാകുകയെന്നാണ് പാര്ട്ടി വിട്ട നേതാക്കളുടെ പ്രതികരണം.സച്ചിന് പൈലറ്റ്, ഖാര്ഗെ; രണ്ടില് ആര്?, അധ്യക്ഷനെ കണ്ടെത്താന് പ്രവര്ത്തക സമിതി ഉടന് ചേരും പരമാവധി ടിഡിപി നേതാക്കളെ പാര്ട്ടിയില് എത്തിക്കാനുള്ള നീക്കങ്ങള് ബിജെപിയും സജീവമാക്കിയിട്ടുണ്ട്.അഞ്ച് ടിഡിപി എംഎല്എമാരെ ബിജെപിയില് എത്തിച്ച് ടിഡിപിയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നതെന്നാണ് വിവരം.വരും ദിവസങ്ങളില് കൂടുതല് നേതാക്കള് ബിജെപിയില് ചേര്ന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു ### Headline : ബിജെപിയിലേക്ക് കുത്തൊഴുക്ക്! മുന് എംഎല്എ ഉള്പ്പെടെ 6 നേതാക്കള് ബിജെപിയില് ചേര്ന്നു
10317
ശബരിമല: തീർഥാടനം പൂര്ത്തിയാക്കി അയ്യപ്പ ക്ഷേത്ര തിരുനട ചൊവ്വാഴ്ച രാവിലെ 6ന് അടയ്ക്കും.തിങ്കളാഴ്ച രാത്രി 9.30 വരെ അയ്യപ്പന്മാർക്ക് ദർശനം നടത്താം.തിങ്കളാഴ്ച വൈകിട്ട് 6 വരെ മാത്രമേ തീർഥാടകർക്ക് പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പ്രവേശനം ഉള്ളു.തീർഥാടന കാലത്തെ നെയ്യഭിഷേകം ഞായറാഴ്ച രാവിലെ 9.30ന് പൂർത്തിയാക്കി.പന്തളം കൊട്ടാരം വക നെയ്യഭിഷേകമാണ് അവസാനമായി നടന്നത്.തുടർന്ന് ശ്രീകോവിലും തിരുമുറ്റവും കഴുകിയാണ് കളഭാഭിഷേക ചടങ്ങിലേക്ക് കടന്നത്.കിഴക്കേ മണ്ഡപത്തിൽ കളഭം പൂജിച്ചു.പന്തളം രാജപ്രതിനിധി ഉത്രംനാൾ പ്രദീപ് കുമാർ വർമ പരിവാര സമേതം എത്തി.തുടർന്ന് വാദ്യമേളങ്ങളോടെ കളഭം നിറച്ച ബ്രഹ്മകലശം ശ്രീകോവിലിലേക്ക് ആഘോഷമായി എത്തിച്ചു.ആയിരക്കണക്കിന് സ്വാമി ഭക്തർ ശരണം വിളിച്ച് ശബരീശനെ സ്തുതിച്ചു നിൽക്കെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി.ഈ സമയം സന്നിധാനമാകെ ശരണംവിളി ഉയർന്നു.അത്താഴ പൂജയ്ക്ക് ശേഷം മാളികപ്പുറത്തെ എഴുന്നള്ളത്ത് ആരംഭിച്ചു.തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടി, മുത്തുക്കുട, വാദ്യമേളങ്ങൾ, തീവെട്ടി എന്നിവയുടെ അകമ്പടിയോടെയാണ് നീങ്ങിയത്.കഴിഞ്ഞ നാല് ദിവസവും പതിനെട്ടാംപടി വരെയായിരുന്നു എഴുന്നള്ളത്ത്.ഞായറാഴ്ച ശരംകുത്തിയിലേക്കാണ് ദേവനെ എഴുന്നള്ളിച്ചത്.അവിടെ നായാട്ടുവിളിക്കു ശേഷം തിരിച്ച് എഴുന്നള്ളി.അത്താഴപൂജയോടെ അയ്യപ്പന്മാരുടെ ദർശനം പൂർത്തിയാകും.തുടർന്ന് തീർഥാടനത്തിനു സമാപനം കുറിച്ച് രാത്രി 10ന് മാളികപ്പുറത്ത് ഗുരുതി നടക്കും.ചൊവ്വാഴ്ച പുലര്ച്ചെ 3 മണിക്ക് നട തുറക്കുമെങ്കിലും രാജപ്രതിനിധിക്കു മാത്രമേ ദർശനം ഉള്ളു.രാജപ്രതിനിധി എത്തുമ്പോൾ മേൽശാന്തി പോലും ശ്രീകോവിലിനുള്ളിൽ വശത്തേക്ക് ഒതുങ്ങി നിൽക്കും.രാജപ്രതിനിധി തൊഴുത് കഴിഞ്ഞ് ഹരിവരാസനം പാടി നട അടയ്ക്കും.സൗദിയിലേക്ക് നിയമവിരുദ്ധമായി കടത്താന് ശ്രമിച്ച വന് സിഗിരിറ്റ് ശേഖരം പിടിച്ചെടുത്തു
ശബരിമല നട ചൊവ്വാഴ്ച അടയ്ക്കും; നാളെ രാത്രി വരെ ദർശനം നടത്താം
https://www.malayalamexpress.in/archives/1023244/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശബരിമല: തീർഥാടനം പൂര്ത്തിയാക്കി അയ്യപ്പ ക്ഷേത്ര തിരുനട ചൊവ്വാഴ്ച രാവിലെ 6ന് അടയ്ക്കും.തിങ്കളാഴ്ച രാത്രി 9.30 വരെ അയ്യപ്പന്മാർക്ക് ദർശനം നടത്താം.തിങ്കളാഴ്ച വൈകിട്ട് 6 വരെ മാത്രമേ തീർഥാടകർക്ക് പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പ്രവേശനം ഉള്ളു.തീർഥാടന കാലത്തെ നെയ്യഭിഷേകം ഞായറാഴ്ച രാവിലെ 9.30ന് പൂർത്തിയാക്കി.പന്തളം കൊട്ടാരം വക നെയ്യഭിഷേകമാണ് അവസാനമായി നടന്നത്.തുടർന്ന് ശ്രീകോവിലും തിരുമുറ്റവും കഴുകിയാണ് കളഭാഭിഷേക ചടങ്ങിലേക്ക് കടന്നത്.കിഴക്കേ മണ്ഡപത്തിൽ കളഭം പൂജിച്ചു.പന്തളം രാജപ്രതിനിധി ഉത്രംനാൾ പ്രദീപ് കുമാർ വർമ പരിവാര സമേതം എത്തി.തുടർന്ന് വാദ്യമേളങ്ങളോടെ കളഭം നിറച്ച ബ്രഹ്മകലശം ശ്രീകോവിലിലേക്ക് ആഘോഷമായി എത്തിച്ചു.ആയിരക്കണക്കിന് സ്വാമി ഭക്തർ ശരണം വിളിച്ച് ശബരീശനെ സ്തുതിച്ചു നിൽക്കെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി.ഈ സമയം സന്നിധാനമാകെ ശരണംവിളി ഉയർന്നു.അത്താഴ പൂജയ്ക്ക് ശേഷം മാളികപ്പുറത്തെ എഴുന്നള്ളത്ത് ആരംഭിച്ചു.തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടി, മുത്തുക്കുട, വാദ്യമേളങ്ങൾ, തീവെട്ടി എന്നിവയുടെ അകമ്പടിയോടെയാണ് നീങ്ങിയത്.കഴിഞ്ഞ നാല് ദിവസവും പതിനെട്ടാംപടി വരെയായിരുന്നു എഴുന്നള്ളത്ത്.ഞായറാഴ്ച ശരംകുത്തിയിലേക്കാണ് ദേവനെ എഴുന്നള്ളിച്ചത്.അവിടെ നായാട്ടുവിളിക്കു ശേഷം തിരിച്ച് എഴുന്നള്ളി.അത്താഴപൂജയോടെ അയ്യപ്പന്മാരുടെ ദർശനം പൂർത്തിയാകും.തുടർന്ന് തീർഥാടനത്തിനു സമാപനം കുറിച്ച് രാത്രി 10ന് മാളികപ്പുറത്ത് ഗുരുതി നടക്കും.ചൊവ്വാഴ്ച പുലര്ച്ചെ 3 മണിക്ക് നട തുറക്കുമെങ്കിലും രാജപ്രതിനിധിക്കു മാത്രമേ ദർശനം ഉള്ളു.രാജപ്രതിനിധി എത്തുമ്പോൾ മേൽശാന്തി പോലും ശ്രീകോവിലിനുള്ളിൽ വശത്തേക്ക് ഒതുങ്ങി നിൽക്കും.രാജപ്രതിനിധി തൊഴുത് കഴിഞ്ഞ് ഹരിവരാസനം പാടി നട അടയ്ക്കും.സൗദിയിലേക്ക് നിയമവിരുദ്ധമായി കടത്താന് ശ്രമിച്ച വന് സിഗിരിറ്റ് ശേഖരം പിടിച്ചെടുത്തു ### Headline : ശബരിമല നട ചൊവ്വാഴ്ച അടയ്ക്കും; നാളെ രാത്രി വരെ ദർശനം നടത്താം
10318
പാലക്കാട്: കവളപ്പാറ ദുരന്തത്തെ അവര് വീണ്ടും സൃഷ്ടിച്ചു.ഇത്തവണ അത് കല്ല്, മണ്ണ്, പേപ്പര് കഷ്ണങ്ങള് ഉപയോഗിച്ചെന്ന് മാത്രം.പറളി ഹയര് സെക്കന്ഡറി സ്കൂളില് നടന്ന പറളി ഉപജില്ലാ ശാസ്ത്രോത്സവത്തിലാണ് വിദ്യാര്ഥികള് കവളപ്പാറ ദുരന്തത്തിന്റെ വിവിധ മാതൃകകള് പ്രദര്ശിപ്പിച്ചത്.പിളര്ന്നു കിടക്കുന്ന മല, ഒഴുകിവരുന്ന മണ്ണ്, തകര്ന്ന വീടുകള്, വാഹനങ്ങള്, തിരച്ചില് നടത്തുന്ന ജെ.സി.ബി, ക്രെയിനുകള്, തുടങ്ങി ദുരന്തത്തിന്റെ നേര്ചിത്രമാണ് ശാസ്ത്രോല്സവത്തില് വിദ്യാര്ഥികള് അവതരിപ്പിച്ചത്.കവളപ്പാറ ദുരന്തത്തെക്കുറിച്ചു മാത്രമല്ല, ദുരന്തത്തിലേക്കു നയിച്ച പ്രകൃതി ചൂഷണങ്ങള്, കാലാവസ്ഥാ വ്യതിയാനം, പ്രളയത്തിന്റെ കാരണങ്ങള്, സ്വീകരിച്ച മുന്നൊരുക്കങ്ങളും വിശദമായ മാതൃകകളിലൂടേയും വിവരണങ്ങളിലൂടേയും വിശദീകരിക്കുന്നുണ്ട്.പ്രളയകാലത്തിന്റെ ഓര്മപ്പെടുത്തലായി പുത്തുമല ദുരന്തത്തിന്റെ ദൃശ്യങ്ങളും പ്രളയകാലത്തെ പത്രവാര്ത്തകളും പ്രദര്ശിപ്പിച്ചിട്ടുണ്ട്.പറളി വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിലുള്ള 54 വിദ്യാലയങ്ങളില് നിന്നും രണ്ടായിരത്തോളം വിദ്യാര്ഥികളാണ് ശാസ്ത്രോത്സവത്തില് മാറ്റുരയ്ക്കുന്നത്.ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയമേള എന്നീ വിഭാഗങ്ങളിലാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.സംഘകാലത്തെ സാമൂഹികജീവിതം, ഭൂപ്രകൃതി എന്നിവയുടെ മാതൃകകള്, ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രനേട്ടങ്ങള്, പ്രകൃതി സൗഹൃദ ജീവിതചര്യകള് എന്നിവയുടെ മാതൃകകളും പ്രദര്ശിപ്പിച്ചിട്ടുണ്ട്.ഇതിനു പുറമെ ചന്ദനത്തിരി, പാവ, മുള, മര ഉപകരണങ്ങള് എന്നിവയുടെ നിര്മാണം, ഇന്ത്യന് പാര്ലമെന്റിന്റെ മാതൃക വിദ്യാര്ഥികളുടെ കരവിരുതില് ആസ്വദിക്കാം.മേള നാളെ (ഒക്ടോബര് 18) സമാപിക്കും.ഒക്ടോബര് 26, 27 തിയതികളിലാണ് ജില്ലാതല ശാസ്ത്രമേള നടക്കുന്നത്.പറളി ഉപജില്ലാ ശാസ്ത്രോത്സവം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.ഗിരിജ അധ്യക്ഷനായി.പറളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ചെയര്മാന് ഡി.സുജിത, പി.എ.നാരായണന് കുട്ടി, എ.ഇ.ഒ.എ.യു.സുനില, പി.ടി.എ.പ്രസിഡന്റ് പി.പി.ശിവകുമാര്, പ്രിന്സിപ്പല് പി.രേണുക, പ്രോഗ്രാം കണ്വീനര് കെ.ശ്രീവത്സന് എന്നിവര് സംസാരിച്ചു.നാളെ (ഒക്ടോബര് 18) ഗണിതമേള, ശാസ്ത്രമേള, ഐ.ടി.മേള എന്നിവ നടക്കും
പ്രളയത്തെ വരച്ചുകാട്ടി പറളി ഉപജില്ലാ ശാസ്ത്രോത്സവം
https://www.malayalamexpress.in/archives/876965/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: കവളപ്പാറ ദുരന്തത്തെ അവര് വീണ്ടും സൃഷ്ടിച്ചു.ഇത്തവണ അത് കല്ല്, മണ്ണ്, പേപ്പര് കഷ്ണങ്ങള് ഉപയോഗിച്ചെന്ന് മാത്രം.പറളി ഹയര് സെക്കന്ഡറി സ്കൂളില് നടന്ന പറളി ഉപജില്ലാ ശാസ്ത്രോത്സവത്തിലാണ് വിദ്യാര്ഥികള് കവളപ്പാറ ദുരന്തത്തിന്റെ വിവിധ മാതൃകകള് പ്രദര്ശിപ്പിച്ചത്.പിളര്ന്നു കിടക്കുന്ന മല, ഒഴുകിവരുന്ന മണ്ണ്, തകര്ന്ന വീടുകള്, വാഹനങ്ങള്, തിരച്ചില് നടത്തുന്ന ജെ.സി.ബി, ക്രെയിനുകള്, തുടങ്ങി ദുരന്തത്തിന്റെ നേര്ചിത്രമാണ് ശാസ്ത്രോല്സവത്തില് വിദ്യാര്ഥികള് അവതരിപ്പിച്ചത്.കവളപ്പാറ ദുരന്തത്തെക്കുറിച്ചു മാത്രമല്ല, ദുരന്തത്തിലേക്കു നയിച്ച പ്രകൃതി ചൂഷണങ്ങള്, കാലാവസ്ഥാ വ്യതിയാനം, പ്രളയത്തിന്റെ കാരണങ്ങള്, സ്വീകരിച്ച മുന്നൊരുക്കങ്ങളും വിശദമായ മാതൃകകളിലൂടേയും വിവരണങ്ങളിലൂടേയും വിശദീകരിക്കുന്നുണ്ട്.പ്രളയകാലത്തിന്റെ ഓര്മപ്പെടുത്തലായി പുത്തുമല ദുരന്തത്തിന്റെ ദൃശ്യങ്ങളും പ്രളയകാലത്തെ പത്രവാര്ത്തകളും പ്രദര്ശിപ്പിച്ചിട്ടുണ്ട്.പറളി വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിലുള്ള 54 വിദ്യാലയങ്ങളില് നിന്നും രണ്ടായിരത്തോളം വിദ്യാര്ഥികളാണ് ശാസ്ത്രോത്സവത്തില് മാറ്റുരയ്ക്കുന്നത്.ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയമേള എന്നീ വിഭാഗങ്ങളിലാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.സംഘകാലത്തെ സാമൂഹികജീവിതം, ഭൂപ്രകൃതി എന്നിവയുടെ മാതൃകകള്, ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രനേട്ടങ്ങള്, പ്രകൃതി സൗഹൃദ ജീവിതചര്യകള് എന്നിവയുടെ മാതൃകകളും പ്രദര്ശിപ്പിച്ചിട്ടുണ്ട്.ഇതിനു പുറമെ ചന്ദനത്തിരി, പാവ, മുള, മര ഉപകരണങ്ങള് എന്നിവയുടെ നിര്മാണം, ഇന്ത്യന് പാര്ലമെന്റിന്റെ മാതൃക വിദ്യാര്ഥികളുടെ കരവിരുതില് ആസ്വദിക്കാം.മേള നാളെ (ഒക്ടോബര് 18) സമാപിക്കും.ഒക്ടോബര് 26, 27 തിയതികളിലാണ് ജില്ലാതല ശാസ്ത്രമേള നടക്കുന്നത്.പറളി ഉപജില്ലാ ശാസ്ത്രോത്സവം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.ഗിരിജ അധ്യക്ഷനായി.പറളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ചെയര്മാന് ഡി.സുജിത, പി.എ.നാരായണന് കുട്ടി, എ.ഇ.ഒ.എ.യു.സുനില, പി.ടി.എ.പ്രസിഡന്റ് പി.പി.ശിവകുമാര്, പ്രിന്സിപ്പല് പി.രേണുക, പ്രോഗ്രാം കണ്വീനര് കെ.ശ്രീവത്സന് എന്നിവര് സംസാരിച്ചു.നാളെ (ഒക്ടോബര് 18) ഗണിതമേള, ശാസ്ത്രമേള, ഐ.ടി.മേള എന്നിവ നടക്കും ### Headline : പ്രളയത്തെ വരച്ചുകാട്ടി പറളി ഉപജില്ലാ ശാസ്ത്രോത്സവം
10319
കൊച്ചി: ജഡ്ജി നിയമനം ജാതിയുടെയോ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വീതംവെപ്പാകരുതെന്ന് ജസ്റ്റിസ് കമാൽ പാഷ.മാധ്യമങ്ങളില് വരുന്ന വാര്ത്തകള് ശരിയാണെങ്കില് ഇപ്പോള് പരിഗണിക്കുന്ന പേരുകളില് ചിലര് ആ സ്ഥാനത്തിന് അര്ഹരല്ലെന്നും കമാല് പാഷ പറഞ്ഞു.ഹൈക്കോടതിയില് നല്കിയ യാത്രയപ്പ് സമ്മേളനത്തിലാണ് കമാല് പാഷ ഇക്കാര്യം പറഞ്ഞത്.ചീഫ് ജസ്റ്റിസ് ഉള്പ്പെടെ ഹൈക്കോടതിയിലെ മുഴുവന് ജഡ്ജിമാരും ചടങ്ങില് പങ്കെടുത്തിരുന്നു.ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്ന് പറഞ്ഞ കമാൽ പാഷ കോടതിയുടെ മഹനീയത എപ്പോഴും ഉയര്ത്തിക്കാട്ടുന്ന പ്രവര്ത്തനമാകണം ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും അഭിപ്രായപ്പെട്ടു.വിരമിച്ചതിനു ശേഷം പ്രതിഫലം പറ്റുന്ന സര്ക്കാര് പദവികള് ഏറ്റെടുക്കാറുണ്ട്.ഇത്തരം പദവി ഏറ്റെടുക്കല് പലപ്പോഴും വിമര്ശനത്തിന് കാരണമാകാറുണ്ട്.ഇത് കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.പൊതുവില് പാലിക്കുന്ന തത്വങ്ങള് അനുസരിച്ച് വിരമിച്ച് മൂന്നുവര്ഷങ്ങള്ക്കു ശേഷം മാത്രമേ ഇത്തരം പദവികള് ഏറ്റെടുക്കാവു എന്ന നയം പാലിക്കാന് എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.താന് വിരമിക്കുന്നത് തല ഉയര്ത്തി പിടിച്ചാണ്.100 ശതമാനം നീതി നടപ്പാക്കാന് പറ്റി എന്നാണ് വിശ്വാസം.വിധിന്യായങ്ങള് സ്വാധീനിക്കാന് ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികള് ഉണ്ട്.അത് ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ചുരുങ്ങിയത് മൂന്ന് വര്ഷമെങ്കിലും പദവികളില് വിരമിക്കുന്ന താന് ഉള്പ്പടെയുള്ള ജഡ്ജിമാര് എത്തരുതെന്നും കമാല് പാഷ പറഞ്ഞു
ജഡ്ജി നിയമനം; ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വീതം വെപ്പാകരുതെന്ന് കമാൽ പാഷ
https://malayalam.oneindia.com/news/kerala/justice-kemal-pasha-on-judge-appointment-200818.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ജഡ്ജി നിയമനം ജാതിയുടെയോ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വീതംവെപ്പാകരുതെന്ന് ജസ്റ്റിസ് കമാൽ പാഷ.മാധ്യമങ്ങളില് വരുന്ന വാര്ത്തകള് ശരിയാണെങ്കില് ഇപ്പോള് പരിഗണിക്കുന്ന പേരുകളില് ചിലര് ആ സ്ഥാനത്തിന് അര്ഹരല്ലെന്നും കമാല് പാഷ പറഞ്ഞു.ഹൈക്കോടതിയില് നല്കിയ യാത്രയപ്പ് സമ്മേളനത്തിലാണ് കമാല് പാഷ ഇക്കാര്യം പറഞ്ഞത്.ചീഫ് ജസ്റ്റിസ് ഉള്പ്പെടെ ഹൈക്കോടതിയിലെ മുഴുവന് ജഡ്ജിമാരും ചടങ്ങില് പങ്കെടുത്തിരുന്നു.ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്ന് പറഞ്ഞ കമാൽ പാഷ കോടതിയുടെ മഹനീയത എപ്പോഴും ഉയര്ത്തിക്കാട്ടുന്ന പ്രവര്ത്തനമാകണം ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും അഭിപ്രായപ്പെട്ടു.വിരമിച്ചതിനു ശേഷം പ്രതിഫലം പറ്റുന്ന സര്ക്കാര് പദവികള് ഏറ്റെടുക്കാറുണ്ട്.ഇത്തരം പദവി ഏറ്റെടുക്കല് പലപ്പോഴും വിമര്ശനത്തിന് കാരണമാകാറുണ്ട്.ഇത് കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.പൊതുവില് പാലിക്കുന്ന തത്വങ്ങള് അനുസരിച്ച് വിരമിച്ച് മൂന്നുവര്ഷങ്ങള്ക്കു ശേഷം മാത്രമേ ഇത്തരം പദവികള് ഏറ്റെടുക്കാവു എന്ന നയം പാലിക്കാന് എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.താന് വിരമിക്കുന്നത് തല ഉയര്ത്തി പിടിച്ചാണ്.100 ശതമാനം നീതി നടപ്പാക്കാന് പറ്റി എന്നാണ് വിശ്വാസം.വിധിന്യായങ്ങള് സ്വാധീനിക്കാന് ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികള് ഉണ്ട്.അത് ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ചുരുങ്ങിയത് മൂന്ന് വര്ഷമെങ്കിലും പദവികളില് വിരമിക്കുന്ന താന് ഉള്പ്പടെയുള്ള ജഡ്ജിമാര് എത്തരുതെന്നും കമാല് പാഷ പറഞ്ഞു ### Headline : ജഡ്ജി നിയമനം; ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വീതം വെപ്പാകരുതെന്ന് കമാൽ പാഷ
10320
ചെന്നൈ: വിദ്യാര്ത്ഥിയുടെ പരാതിയില് മദ്രാസ് ഐഐടി അധ്യാപകന് അറസ്റ്റില്.ശുചിമുറിയില് വെച്ച് ഗവേഷക വിദ്യാര്ത്ഥിയുടെ ദൃശ്യങ്ങള് മൊബൈലില് പകര്ത്താന് ശ്രമിച്ച സംഭവത്തിലാണ് പോലീസ് നടപടി.താന് ശുചിമുറിയിലായിരിക്കെ ചുവരില് ഒരു ദ്വാരം ശ്രദ്ധയില്പ്പെട്ടുവെന്നും ചുവരിനപ്പുറത്ത് അധ്യാപകനെ കണ്ടെന്നുമാണ് വിദ്യാര്ത്ഥിനി പറയുന്നത്.എയരോസ്പേസ് ഡിപ്പാര്ട്ട്മെന്റിലെ പ്രൊജക്ട് ഓഫീസറെ താന് കണ്ടെന്നും വിദ്യാര്ത്ഥി ചൂണ്ടിക്കാണിക്കുന്നു.ട്രംപിന്റെ ഇന്ത്യ സന്ദർശനം; റോഡ് ഷോയിൽ പങ്കെടുക്കുക 70 ലക്ഷം പേരല്ല, ഒരു ലക്ഷം പേർ മാത്രം!! തുടര്ന്ന് ഇവര് തന്നെയാണ് സംഭവം പോലീസില് അറിയിക്കുന്നത്.ബുധനാഴ്ചയാണ് സംഭവം.ജനലിന് സമീപത്ത് മൊബൈല് ഫോണ് ശ്രദ്ധയില്പ്പെട്ടതോടെയാണ് വിദ്യാര്ത്ഥി അധ്യാപകനെതിരെ പോലീസില് പരാതി നല്കുന്നത്.പുരുഷന്മാരുടെ ശുചിമുറി പുറത്തുനിന്ന് പൂട്ടിയ ശേഷം സുരക്ഷാ ജീവനക്കാരെ വിളിച്ച് ശുചിമുറി തുറക്കാന് ആവശ്യപ്പെട്ടുവെന്നും ഈ സമയത്ത് അധ്യാപകനായിരുന്നു അകത്തുണ്ടായിരുന്നതെന്നുമാണ് ന്യൂ ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നത്.യുവതിയുടെ പരാതിയില് മദ്രാസ് ഐഐടിയിലെത്തിയ പോലീസ് ഐഐടി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.എന്നാല് അധ്യാപകന്റെ ഫോണില് നിന്ന് ഇത്തരത്തിലുള്ള വീഡിയോ കണ്ടെത്തിയിട്ടില്ല.ഫോണ് ഫോറന്സിക് പരിശോധനയ്ക്കായി അയയ്ക്കുമെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.കഴിഞ്ഞ മാസം ബെംളൂരുവിലും ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു.പബ്ബിലെ ശുചിമുറിയില് വെച്ച് പബ്ബ് ജീവനക്കാരന് യുവതിയുടെ ദൃശ്യങ്ങള് ഫോണില് പകര്ത്താന് ശ്രമിക്കുകയായിരുന്നു.സംഭവത്തില് ഒഡിഷ സ്വദേശിയാണ് പിടിയിലായത്.ഇക്കാര്യം പബ് അധികൃതരോട് പറഞ്ഞെങ്കിലും അവര് നടപടി സ്വീകരിക്കാന് തയ്യാറായിരുന്നില്ല.തുടര്ന്ന് യുവതി സിസിടിവി ദൃശ്യങ്ങള് ആവശ്യപ്പെട്ടതോടെ സംഭവത്തിന്റെ നിജസ്ഥിതി ഉറപ്പാക്കി യുവാവിനെ പോലീസിന് കൈമാറുകയും ചെയ്തിരുന്നു
ശുചിമുറിയില് ക്യാമറയുമായി പ്രത്യക്ഷപ്പെട്ടു: ഐഐടി അധ്യാപകന് അറസ്റ്റില്, പരാതി വിദ്യാര്ത്ഥിയ്ക്ക്
https://malayalam.oneindia.com/news/india/iit-madras-faculty-arrested-for-allegedly-filming-student-in-side-washroom-242438.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചെന്നൈ: വിദ്യാര്ത്ഥിയുടെ പരാതിയില് മദ്രാസ് ഐഐടി അധ്യാപകന് അറസ്റ്റില്.ശുചിമുറിയില് വെച്ച് ഗവേഷക വിദ്യാര്ത്ഥിയുടെ ദൃശ്യങ്ങള് മൊബൈലില് പകര്ത്താന് ശ്രമിച്ച സംഭവത്തിലാണ് പോലീസ് നടപടി.താന് ശുചിമുറിയിലായിരിക്കെ ചുവരില് ഒരു ദ്വാരം ശ്രദ്ധയില്പ്പെട്ടുവെന്നും ചുവരിനപ്പുറത്ത് അധ്യാപകനെ കണ്ടെന്നുമാണ് വിദ്യാര്ത്ഥിനി പറയുന്നത്.എയരോസ്പേസ് ഡിപ്പാര്ട്ട്മെന്റിലെ പ്രൊജക്ട് ഓഫീസറെ താന് കണ്ടെന്നും വിദ്യാര്ത്ഥി ചൂണ്ടിക്കാണിക്കുന്നു.ട്രംപിന്റെ ഇന്ത്യ സന്ദർശനം; റോഡ് ഷോയിൽ പങ്കെടുക്കുക 70 ലക്ഷം പേരല്ല, ഒരു ലക്ഷം പേർ മാത്രം!! തുടര്ന്ന് ഇവര് തന്നെയാണ് സംഭവം പോലീസില് അറിയിക്കുന്നത്.ബുധനാഴ്ചയാണ് സംഭവം.ജനലിന് സമീപത്ത് മൊബൈല് ഫോണ് ശ്രദ്ധയില്പ്പെട്ടതോടെയാണ് വിദ്യാര്ത്ഥി അധ്യാപകനെതിരെ പോലീസില് പരാതി നല്കുന്നത്.പുരുഷന്മാരുടെ ശുചിമുറി പുറത്തുനിന്ന് പൂട്ടിയ ശേഷം സുരക്ഷാ ജീവനക്കാരെ വിളിച്ച് ശുചിമുറി തുറക്കാന് ആവശ്യപ്പെട്ടുവെന്നും ഈ സമയത്ത് അധ്യാപകനായിരുന്നു അകത്തുണ്ടായിരുന്നതെന്നുമാണ് ന്യൂ ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നത്.യുവതിയുടെ പരാതിയില് മദ്രാസ് ഐഐടിയിലെത്തിയ പോലീസ് ഐഐടി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.എന്നാല് അധ്യാപകന്റെ ഫോണില് നിന്ന് ഇത്തരത്തിലുള്ള വീഡിയോ കണ്ടെത്തിയിട്ടില്ല.ഫോണ് ഫോറന്സിക് പരിശോധനയ്ക്കായി അയയ്ക്കുമെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.കഴിഞ്ഞ മാസം ബെംളൂരുവിലും ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു.പബ്ബിലെ ശുചിമുറിയില് വെച്ച് പബ്ബ് ജീവനക്കാരന് യുവതിയുടെ ദൃശ്യങ്ങള് ഫോണില് പകര്ത്താന് ശ്രമിക്കുകയായിരുന്നു.സംഭവത്തില് ഒഡിഷ സ്വദേശിയാണ് പിടിയിലായത്.ഇക്കാര്യം പബ് അധികൃതരോട് പറഞ്ഞെങ്കിലും അവര് നടപടി സ്വീകരിക്കാന് തയ്യാറായിരുന്നില്ല.തുടര്ന്ന് യുവതി സിസിടിവി ദൃശ്യങ്ങള് ആവശ്യപ്പെട്ടതോടെ സംഭവത്തിന്റെ നിജസ്ഥിതി ഉറപ്പാക്കി യുവാവിനെ പോലീസിന് കൈമാറുകയും ചെയ്തിരുന്നു ### Headline : ശുചിമുറിയില് ക്യാമറയുമായി പ്രത്യക്ഷപ്പെട്ടു: ഐഐടി അധ്യാപകന് അറസ്റ്റില്, പരാതി വിദ്യാര്ത്ഥിയ്ക്ക്
10321
ഓക്ലാന്ഡ്: ന്യൂസി ലന് ഡി നെ തി രാ യ ര ണ്ടാം ട്വ ന്റി-20 യി ൽ ഇന്ത്യയ്ക്ക് അനായാസ ജയം.ഇന്നലെ നടന്ന രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ റൺസ് എടുക്കാൻ കഴിയാത്ത രീതിയിൽ ഒതുക്കി.20 ഓവറിൽ അവർകെ 132 റൺസ് നേടാനേ കഴിഞ്ഞൊള്ളു.മറുപടി ബാറ്റിങ്ങിൽ ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായെങ്കിലും, കെഎല് രാഹുല് - ശ്രേയസ് അയ്യർ സഖ്യം ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചു.ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-0 മുന്നിൽ എത്തി.ആ ദ്യ ഓ വ റി ല് ഓ പ്പ ണ ര് രോ ഹി ത് ശ ര് മ്മ യെ യും ആ റാം ഓ വ റി ല് നാ യ ക ന് വി രാ ട് കോ ഹ് ലി യെ യും ന ഷ്ട മാ യ ഇന്ത്യയെ കരകയറ്റിയത് രാഹുലും, ശ്രേയസും ചേർന്നാണ്.രാഹുൽ തുടർച്ചയായ രണ്ടാം അർദ്ധശതകം നേടി.50 പന്തില് 57 റണ്സ് നേടിയ രാഹുൽ പുറത്താകാതെ നിന്നു.ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 132 റൺസ് നേടാനെ അവർക്കായൊള്ളു.ഇന്ത്യയുടെ മികച്ച ബൗളിങ്ങിന് മുന്നിൽ കീവിസ് റൺസ് നേടാൻ വളരെ ബുദ്ധിമുട്ടി.മുപ്പത്തിമൂന്ന് റണ്സെടുത്ത ഓപ്പണര് മാര്ട്ടിന് ഗപ്ടില് ആണ് ടോപ് സ്കോറർ.48 റൺസിനാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.പിന്നീട് വേഗത്തിൽ റൺസ് നേടാൻ ന്യൂസിലൻഡിന് കഴിഞ്ഞില്ല.ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് നേടി.വില്ലേജ് ഓഫീസറുടെ അനാസ്ഥ കാരണം ആദിവാസി വിദ്യാര്ഥികള്ക്ക് പരീക്ഷ എഴുതാനായില്ലന്ന് പരാതി
ന്യൂസി ലന് ഡി നെ തി രാ യ ര ണ്ടാം ട്വ ന്റി-20 യി ൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം
https://www.malayalamexpress.in/archives/1034442/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഓക്ലാന്ഡ്: ന്യൂസി ലന് ഡി നെ തി രാ യ ര ണ്ടാം ട്വ ന്റി-20 യി ൽ ഇന്ത്യയ്ക്ക് അനായാസ ജയം.ഇന്നലെ നടന്ന രണ്ടാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ റൺസ് എടുക്കാൻ കഴിയാത്ത രീതിയിൽ ഒതുക്കി.20 ഓവറിൽ അവർകെ 132 റൺസ് നേടാനേ കഴിഞ്ഞൊള്ളു.മറുപടി ബാറ്റിങ്ങിൽ ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായെങ്കിലും, കെഎല് രാഹുല് - ശ്രേയസ് അയ്യർ സഖ്യം ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചു.ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-0 മുന്നിൽ എത്തി.ആ ദ്യ ഓ വ റി ല് ഓ പ്പ ണ ര് രോ ഹി ത് ശ ര് മ്മ യെ യും ആ റാം ഓ വ റി ല് നാ യ ക ന് വി രാ ട് കോ ഹ് ലി യെ യും ന ഷ്ട മാ യ ഇന്ത്യയെ കരകയറ്റിയത് രാഹുലും, ശ്രേയസും ചേർന്നാണ്.രാഹുൽ തുടർച്ചയായ രണ്ടാം അർദ്ധശതകം നേടി.50 പന്തില് 57 റണ്സ് നേടിയ രാഹുൽ പുറത്താകാതെ നിന്നു.ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 132 റൺസ് നേടാനെ അവർക്കായൊള്ളു.ഇന്ത്യയുടെ മികച്ച ബൗളിങ്ങിന് മുന്നിൽ കീവിസ് റൺസ് നേടാൻ വളരെ ബുദ്ധിമുട്ടി.മുപ്പത്തിമൂന്ന് റണ്സെടുത്ത ഓപ്പണര് മാര്ട്ടിന് ഗപ്ടില് ആണ് ടോപ് സ്കോറർ.48 റൺസിനാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.പിന്നീട് വേഗത്തിൽ റൺസ് നേടാൻ ന്യൂസിലൻഡിന് കഴിഞ്ഞില്ല.ഇന്ത്യക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് നേടി.വില്ലേജ് ഓഫീസറുടെ അനാസ്ഥ കാരണം ആദിവാസി വിദ്യാര്ഥികള്ക്ക് പരീക്ഷ എഴുതാനായില്ലന്ന് പരാതി ### Headline : ന്യൂസി ലന് ഡി നെ തി രാ യ ര ണ്ടാം ട്വ ന്റി-20 യി ൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം
10322
ൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ.കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ അവാർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എനർജി മാനേജ്മെന്റ് സെന്ററാണ്.സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയാണ് അപേക്ഷകൾ വിലയിരുത്തി അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകളും, പ്രശസ്തിപത്രവും ലഭിച്ചവരുടെ വിവരങ്ങൾ ചുവടെ: വൻകിട ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- അപ്പോളോ ടയേഴ്സ്, തൃശൂർ.പ്രശസ്തിപത്രം: കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡ് ചവറ.ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- വാഗാവുറൈ ഫാക്ടറി, കണ്ണൻദേവൻ ഹിൽ പ്ളാന്റേഷൻസ് ലിമി., മൂന്നാർ.ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- ബി.ഇ.എം.എൽ ലിമിറ്റഡ്, പാലക്കാട് കോംപ്ലക്സ്.കെട്ടിടങ്ങൾ: അവാർഡ്- അലയൻസ് ടെക്നോളജി, തിരുവനന്തപുരം.പ്രശസ്തിപത്രം: വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കേളേജ്, കോട്ടക്കൽ.വ്യക്തികൾ: അവാർഡ്-.കെ.മധുകൃഷ്ണൻ, ഹർബൽ ഹെറിറ്റേജ് ഹോം, പീരുമേട്.വി.ജയപ്രകാശ്, കാവ്യതീർത്ഥം, കൊയിലാണ്ടി.സംഘടനകൾ / സ്ഥാപനങ്ങൾ: അവാർഡ്- ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ല.പ്രശസ്തിപത്രം- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തിരുവനന്തപുരം, സൊസൈറ്റി ഓഫ് റൂറൽ സയൻസ് ആൻഡ് ടെക്നോളജി, തുരുത്തിക്കര.ഡിസംബർ 18 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിതരണം ചെയ്യും
സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു
https://www.malayalamexpress.in/archives/964723/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ.കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ അവാർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എനർജി മാനേജ്മെന്റ് സെന്ററാണ്.സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയാണ് അപേക്ഷകൾ വിലയിരുത്തി അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകളും, പ്രശസ്തിപത്രവും ലഭിച്ചവരുടെ വിവരങ്ങൾ ചുവടെ: വൻകിട ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- അപ്പോളോ ടയേഴ്സ്, തൃശൂർ.പ്രശസ്തിപത്രം: കേരള മിനറൽസ് ആൻറ് മെറ്റൽസ് ലിമിറ്റഡ് ചവറ.ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- വാഗാവുറൈ ഫാക്ടറി, കണ്ണൻദേവൻ ഹിൽ പ്ളാന്റേഷൻസ് ലിമി., മൂന്നാർ.ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ: അവാർഡ്- ബി.ഇ.എം.എൽ ലിമിറ്റഡ്, പാലക്കാട് കോംപ്ലക്സ്.കെട്ടിടങ്ങൾ: അവാർഡ്- അലയൻസ് ടെക്നോളജി, തിരുവനന്തപുരം.പ്രശസ്തിപത്രം: വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കേളേജ്, കോട്ടക്കൽ.വ്യക്തികൾ: അവാർഡ്-.കെ.മധുകൃഷ്ണൻ, ഹർബൽ ഹെറിറ്റേജ് ഹോം, പീരുമേട്.വി.ജയപ്രകാശ്, കാവ്യതീർത്ഥം, കൊയിലാണ്ടി.സംഘടനകൾ / സ്ഥാപനങ്ങൾ: അവാർഡ്- ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ല.പ്രശസ്തിപത്രം- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തിരുവനന്തപുരം, സൊസൈറ്റി ഓഫ് റൂറൽ സയൻസ് ആൻഡ് ടെക്നോളജി, തുരുത്തിക്കര.ഡിസംബർ 18 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിതരണം ചെയ്യും ### Headline : സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു
10323
തിരുവനന്തപുരം: തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ജില്ലാ ജയിലിലെ വാർഡർ പെരുങ്കടവിള ആലത്തൂർ തെക്കേക്കുഴിവിള വീട്ടിൽ ജോഷിൻദാസിന്റെ (27) മൃതദേഹം കാണപ്പെട്ട വീട് പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കും.ജോഷിൻ ദാസിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്.മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജോഷിൻ ദാസ് എ.ടി.എമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.എന്നാൽ ഇതെവിടെയാണെന്ന് കണ്ടെത്താനായില്ല.ജോഷിൻ ദാസ് ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റ് കീറിയ നിലയിലായിരുന്നു.പണം കവരുന്നതിനായി നടത്തിയ ബലപ്രയോഗത്തിലാകാം കീറിയതെന്നാണ് സംശയം.ജോഷിൻ പണം എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കവർച്ചാ ശ്രമത്തിനിടയിലോ മറ്റോ അപായപ്പെടുത്തിയതാണോ എന്ന് വിലയിരുത്താനുമാണ് പൊലീസ് വീണ്ടും പരിശോധന നടത്തുന്നത്.നിർമ്മാണം നടക്കുന്ന വീട്ടിൽ സിമന്റും മണ്ണും ഇഷ്ടികകളും നിർമ്മാണ സാമഗ്രികളുമൊക്കെ കൂടിക്കുഴഞ്ഞ് കിടക്കുകയാണ്.ബലപ്രയോഗമുൾപ്പെടെ നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.മുറിയ്ക്കുള്ളിൽ മണലും മറ്റും ചവിട്ടി മെതിക്കപ്പെട്ട നിലയിൽകണ്ടതും വീട് പണിക്കായുള്ള കുതിര ബഞ്ചുകൾ മറിഞ്ഞുകിടന്നതും സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.ജോഷിൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ നൽകുന്ന സൂചനയെന്ന് പൊലീസ് വ്യക്തമാക്കുന്നത്.എന്നാൽ, ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചതിനെ തുടർന്നാണ് വീട് വീണ്ടും പരിശോധിക്കുന്നത്.ജോഷിന്റെ മാതാവ്, സഹോദരി, ഉറ്റ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, വീട്ടിൽ നിർമ്മാണ ജോലിക്കെത്തിയവർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും.ജോഷിന്റെ ഫോൺകോൾ വിശദാംശങ്ങൾ ശേഖരിക്കാൻ സൈബർ സഹായം തേടിയതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ അറിയിച്ചു
ജയിൽ വാർഡന്റെ ദുരൂഹ മരണം: വീട് പോലീസ് പരിശോധിക്കും, മൃതദേഹം കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്
https://malayalam.oneindia.com/news/thiruvananthapuram/thiruvananthapuram-local-news-death-of-jail-warden-205715.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ജില്ലാ ജയിലിലെ വാർഡർ പെരുങ്കടവിള ആലത്തൂർ തെക്കേക്കുഴിവിള വീട്ടിൽ ജോഷിൻദാസിന്റെ (27) മൃതദേഹം കാണപ്പെട്ട വീട് പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കും.ജോഷിൻ ദാസിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്.മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജോഷിൻ ദാസ് എ.ടി.എമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.എന്നാൽ ഇതെവിടെയാണെന്ന് കണ്ടെത്താനായില്ല.ജോഷിൻ ദാസ് ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റ് കീറിയ നിലയിലായിരുന്നു.പണം കവരുന്നതിനായി നടത്തിയ ബലപ്രയോഗത്തിലാകാം കീറിയതെന്നാണ് സംശയം.ജോഷിൻ പണം എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കവർച്ചാ ശ്രമത്തിനിടയിലോ മറ്റോ അപായപ്പെടുത്തിയതാണോ എന്ന് വിലയിരുത്താനുമാണ് പൊലീസ് വീണ്ടും പരിശോധന നടത്തുന്നത്.നിർമ്മാണം നടക്കുന്ന വീട്ടിൽ സിമന്റും മണ്ണും ഇഷ്ടികകളും നിർമ്മാണ സാമഗ്രികളുമൊക്കെ കൂടിക്കുഴഞ്ഞ് കിടക്കുകയാണ്.ബലപ്രയോഗമുൾപ്പെടെ നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.മുറിയ്ക്കുള്ളിൽ മണലും മറ്റും ചവിട്ടി മെതിക്കപ്പെട്ട നിലയിൽകണ്ടതും വീട് പണിക്കായുള്ള കുതിര ബഞ്ചുകൾ മറിഞ്ഞുകിടന്നതും സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.ജോഷിൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ നൽകുന്ന സൂചനയെന്ന് പൊലീസ് വ്യക്തമാക്കുന്നത്.എന്നാൽ, ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചതിനെ തുടർന്നാണ് വീട് വീണ്ടും പരിശോധിക്കുന്നത്.ജോഷിന്റെ മാതാവ്, സഹോദരി, ഉറ്റ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, വീട്ടിൽ നിർമ്മാണ ജോലിക്കെത്തിയവർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും.ജോഷിന്റെ ഫോൺകോൾ വിശദാംശങ്ങൾ ശേഖരിക്കാൻ സൈബർ സഹായം തേടിയതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ അറിയിച്ചു ### Headline : ജയിൽ വാർഡന്റെ ദുരൂഹ മരണം: വീട് പോലീസ് പരിശോധിക്കും, മൃതദേഹം കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്
10324
മും ബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില് പ്രചരണത്തിനുള്ള താരപ്രചാരകരെ തെരഞ്ഞെടുത്ത് കോണ്ഗ്രസ്.ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവരടക്കം നാല്പത് താരപ്രചാരകരെയാണ് തീരുമാനിച്ചത്.ഇ വ ർ ക്കൊ പ്പം കോ ൺ ഗ്ര സ് മു ൻ അ ധ്യ ക്ഷ ൻ രാ ഹു ൽ ഗാ ന്ധി യും പ്രി യ ങ്ക ഗാ ന്ധി യും പ്ര ചാ ര ണ രം ഗ ത്തു ണ്ടാ കു മെ ന്നാ ണ് അ റി യി ച്ചി രി ക്കു ന്ന ത്.രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന ഈ കാലത്ത് മുന് പ്രധാനമന്ത്രിയായ മന്മോഹന് സിംഗിന്റെ പ്രതിച്ഛായ വര്ധിച്ചു എന്ന് വിലയിരുത്തലിലാണ് കോണ്ഗ്രസ് അദ്ദേഹത്തെ താരപ്രചാരകരുടെ പട്ടികയില് ഉള്പ്പെടുത്തിയിരിക്കുന്നത്.നേരത്തെ ട്വിറ്ററില് മന്മോഹന് സിംഗിനെ വിലയിരുത്തുന്നതില് ഞങ്ങള്ക്ക് തെറ്റുപറ്റി എന്ന ഹാഷ്ടാഗ് ട്രെന്ഡിംഗ് ആയിരുന്നു.ഇതു കൂടി കോണ്ഗ്രസ് കണക്കിലെടുത്തിട്ടുണ്ട്.ലോ ക്സ ഭാ തെ ര ഞ്ഞെ ടു പ്പി ൽ സോ ണി യ ഗാ ന്ധി പ്ര ചാ ര ണ രം ഗ ത്തി ല്ലാ യി രു ന്ന തു കോ ൺ ഗ്ര സി നു വ ലി യ തി രി ച്ച ടി യാ യെ ന്ന വി ല യി രു ത്ത ലി ലാ ണു പാ ർ ട്ടി ദേ ശീ യ നേ തൃ ത്വം.മ ഹാ രാ ഷ് ട്ര മു ൻ മു ഖ്യ മ ന്ത്രി മാ രാ യ സു ശീ ൽ കു മാ ർ ഷി ൻ ഡെ, പൃ ഥ്വിരാ ജ് ച വാ ൻ, അശോ ക് ച വാ ൻ, മ ധ്യ പ്ര ദേ ശ് മു ഖ്യ മ ന്ത്രി ക മ ൽ നാ ഥ്, തുടങ്ങിയവ രാ ണ് പ്ര ചാ ര ണ ത്തി നി റ ങ്ങു ന്ന മ റ്റ് കോ ൺ ഗ്ര സ് പ്ര മു ഖ ർ.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന് 42 സീറ്റാണ് ലഭിച്ചത്.ലോക്സഭ തെരഞ്ഞെടുപ്പില് ഒരു സീറ്റാണ് ലഭിച്ചത്.ഒരു കാലത്ത് കോട്ടയായിരുന്ന മഹാരാഷ്ട്രയില് തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കോണ്ഗ്രസ്.ഒക്ടോബര് 21നാണ് തെരഞ്ഞെടുപ്പ്
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: താരപ്രചാരകരായി സോണിയയും മൻമോഹനും
https://www.malayalamexpress.in/archives/859097/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മും ബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില് പ്രചരണത്തിനുള്ള താരപ്രചാരകരെ തെരഞ്ഞെടുത്ത് കോണ്ഗ്രസ്.ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവരടക്കം നാല്പത് താരപ്രചാരകരെയാണ് തീരുമാനിച്ചത്.ഇ വ ർ ക്കൊ പ്പം കോ ൺ ഗ്ര സ് മു ൻ അ ധ്യ ക്ഷ ൻ രാ ഹു ൽ ഗാ ന്ധി യും പ്രി യ ങ്ക ഗാ ന്ധി യും പ്ര ചാ ര ണ രം ഗ ത്തു ണ്ടാ കു മെ ന്നാ ണ് അ റി യി ച്ചി രി ക്കു ന്ന ത്.രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന ഈ കാലത്ത് മുന് പ്രധാനമന്ത്രിയായ മന്മോഹന് സിംഗിന്റെ പ്രതിച്ഛായ വര്ധിച്ചു എന്ന് വിലയിരുത്തലിലാണ് കോണ്ഗ്രസ് അദ്ദേഹത്തെ താരപ്രചാരകരുടെ പട്ടികയില് ഉള്പ്പെടുത്തിയിരിക്കുന്നത്.നേരത്തെ ട്വിറ്ററില് മന്മോഹന് സിംഗിനെ വിലയിരുത്തുന്നതില് ഞങ്ങള്ക്ക് തെറ്റുപറ്റി എന്ന ഹാഷ്ടാഗ് ട്രെന്ഡിംഗ് ആയിരുന്നു.ഇതു കൂടി കോണ്ഗ്രസ് കണക്കിലെടുത്തിട്ടുണ്ട്.ലോ ക്സ ഭാ തെ ര ഞ്ഞെ ടു പ്പി ൽ സോ ണി യ ഗാ ന്ധി പ്ര ചാ ര ണ രം ഗ ത്തി ല്ലാ യി രു ന്ന തു കോ ൺ ഗ്ര സി നു വ ലി യ തി രി ച്ച ടി യാ യെ ന്ന വി ല യി രു ത്ത ലി ലാ ണു പാ ർ ട്ടി ദേ ശീ യ നേ തൃ ത്വം.മ ഹാ രാ ഷ് ട്ര മു ൻ മു ഖ്യ മ ന്ത്രി മാ രാ യ സു ശീ ൽ കു മാ ർ ഷി ൻ ഡെ, പൃ ഥ്വിരാ ജ് ച വാ ൻ, അശോ ക് ച വാ ൻ, മ ധ്യ പ്ര ദേ ശ് മു ഖ്യ മ ന്ത്രി ക മ ൽ നാ ഥ്, തുടങ്ങിയവ രാ ണ് പ്ര ചാ ര ണ ത്തി നി റ ങ്ങു ന്ന മ റ്റ് കോ ൺ ഗ്ര സ് പ്ര മു ഖ ർ.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന് 42 സീറ്റാണ് ലഭിച്ചത്.ലോക്സഭ തെരഞ്ഞെടുപ്പില് ഒരു സീറ്റാണ് ലഭിച്ചത്.ഒരു കാലത്ത് കോട്ടയായിരുന്ന മഹാരാഷ്ട്രയില് തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കോണ്ഗ്രസ്.ഒക്ടോബര് 21നാണ് തെരഞ്ഞെടുപ്പ് ### Headline : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: താരപ്രചാരകരായി സോണിയയും മൻമോഹനും
10325
കൊച്ചി: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗയായി എറണാകുളം ജില്ലാ മത്സ്യകര്ഷക വികസന ഏജന്സി വൈപ്പിന് ബ്ലോക്ക് തലത്തിലെ മത്സ്യകര്ഷകര്ക്ക് പരിശീലന പരിപാടി നടത്തി.എടവനക്കാട് പഞ്ചായത്ത് കോണ്ഫറന്സ് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പ്രസിഡന്റ് ഡോ.കെ.കെ ജോഷി ഉദ്ഘാടനം ചെയ്തു.കടലിലെ മത്സ്യത്തിന് ലഭ്യത കുറവ് രൂക്ഷമായ സാഹചര്യത്തിൽ മത്സ്യകൃഷിയുടെ ഉള്ള മത്സ്യ ഉൽപാദനം പരമാവധി വർധിപ്പിക്കാനാണ് മത്സ്യ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.ഉൾനാടൻ മത്സ്യ മേഖലയാണ് മത്സ്യ ഉൽപ്പാദനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.മത്സ്യ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യകൃഷി നടപ്പാക്കുന്നതിനുള്ള വിശദാംശങ്ങളും മത്സ്യ കർഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.കേരളത്തിന്റെ ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ മത്സ്യകൃഷി രണ്ടാംഘട്ടം നടപ്പിലാക്കുന്നത്.ഓരുജല മത്സ്യകൂട് കൃഷി, മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനം, ഞണ്ടു കൊഴുപ്പിക്കൽ പദ്ധതി, കരിമീൻ വിത്തുല്പാദനം, ഓരുജല സമ്മിശ്ര മത്സ്യകൃഷി, ഒരു നെല്ലും ഒരു ചെമ്മീനും, അക്വാപോണിക്സ് കൃഷിരീതി എന്നീ വിഷയങ്ങളെക്കുറിച്ച് ഞാറക്കൽ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ.പി.കെ.വികാസ് ക്ലാസ്സെടുത്തു.ഫിഷറീസ് വകുപ്പ് വഴി മത്സ്യ കർഷകർക്ക് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും മത്സ്യകൃഷിയുടെ നിയമവ്യവസ്ഥകളും ഞാറക്കൽ ബാക്ക് വാട്ടർ ഫിഷറീസ് സബ് ഇൻസ്പെക്ടർ വിശദീകരിച്ചു.എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ യു ജീവൻ മിത്ര അധ്യക്ഷതവഹിച്ചു
മത്സ്യ കര്ഷകര്ക്ക് ബോധവത്കരണ ക്ലാസ് നടത്തി
https://www.malayalamexpress.in/archives/738533/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗയായി എറണാകുളം ജില്ലാ മത്സ്യകര്ഷക വികസന ഏജന്സി വൈപ്പിന് ബ്ലോക്ക് തലത്തിലെ മത്സ്യകര്ഷകര്ക്ക് പരിശീലന പരിപാടി നടത്തി.എടവനക്കാട് പഞ്ചായത്ത് കോണ്ഫറന്സ് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പ്രസിഡന്റ് ഡോ.കെ.കെ ജോഷി ഉദ്ഘാടനം ചെയ്തു.കടലിലെ മത്സ്യത്തിന് ലഭ്യത കുറവ് രൂക്ഷമായ സാഹചര്യത്തിൽ മത്സ്യകൃഷിയുടെ ഉള്ള മത്സ്യ ഉൽപാദനം പരമാവധി വർധിപ്പിക്കാനാണ് മത്സ്യ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.ഉൾനാടൻ മത്സ്യ മേഖലയാണ് മത്സ്യ ഉൽപ്പാദനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.മത്സ്യ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യകൃഷി നടപ്പാക്കുന്നതിനുള്ള വിശദാംശങ്ങളും മത്സ്യ കർഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.കേരളത്തിന്റെ ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ മത്സ്യകൃഷി രണ്ടാംഘട്ടം നടപ്പിലാക്കുന്നത്.ഓരുജല മത്സ്യകൂട് കൃഷി, മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനം, ഞണ്ടു കൊഴുപ്പിക്കൽ പദ്ധതി, കരിമീൻ വിത്തുല്പാദനം, ഓരുജല സമ്മിശ്ര മത്സ്യകൃഷി, ഒരു നെല്ലും ഒരു ചെമ്മീനും, അക്വാപോണിക്സ് കൃഷിരീതി എന്നീ വിഷയങ്ങളെക്കുറിച്ച് ഞാറക്കൽ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ.പി.കെ.വികാസ് ക്ലാസ്സെടുത്തു.ഫിഷറീസ് വകുപ്പ് വഴി മത്സ്യ കർഷകർക്ക് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും മത്സ്യകൃഷിയുടെ നിയമവ്യവസ്ഥകളും ഞാറക്കൽ ബാക്ക് വാട്ടർ ഫിഷറീസ് സബ് ഇൻസ്പെക്ടർ വിശദീകരിച്ചു.എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ യു ജീവൻ മിത്ര അധ്യക്ഷതവഹിച്ചു ### Headline : മത്സ്യ കര്ഷകര്ക്ക് ബോധവത്കരണ ക്ലാസ് നടത്തി
10326
ഭോപ്പാല്: ആര്എസ്എസ് സൈദ്ധാന്തികന് വി ഡി സവര്ക്കറുടെ ചിത്രമടങ്ങിയ നോട്ട്ബുക്കുകള് സ്കൂളില് വിതരണം ചെയ്യാന് അനുവദിച്ച പ്രിന്സിപ്പലിന് സസ്പെന്ഷന്.രത്ലാം ജില്ലയിലെ മാല്വാസയിലെ സര്ക്കാര് സ്കൂളിലെ പ്രിന്സിപ്പലിനെയാണ് മധ്യപ്രദേശ് സര്ക്കാര് സസ്പെന്ഡ് ചെയ്തത്.ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികന്റെ ചിത്രങ്ങളുള്ള നോട്ട്ബുക്കുകള് സ്കൂള് വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്യാനായി ഒരു സംഘടനയ്ക്ക് അനുവാദം നല്കിയതിനാണ് സസ്പെന്ഷന്.ചൊവ്വാഴ്ച രാത്രിയാണ് പ്രിന്സിപ്പല് ആര് എന് കെരാവത്തിനെ സസ്പെന്ഡ് ചെയ്തത്.സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് സസ്പെന്ഷന്.എപ്പോഴും ഇന്ദിരയ്ക്കൊപ്പമാണ് നിന്നത്..കോണ്ഗ്രസുകാര് വേദനിക്കേണ്ടതില്ലെന്ന് സഞ്ജയ് റാവത്ത്!! അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഉജ്ജൈന് ഡിവിഷണല് കമ്മീഷണറാണ് സസ്പെന്ഷന് ഉത്തരവിട്ടതെന്ന് രത്ലാം ജില്ലാ വിദ്യാഭ്യാസ ഓഫീസര് കെ സി ശര്മ്മ പറഞ്ഞു.കഴിഞ്ഞ വര്ഷം നവംബര് നാലിനാണ് വീര് സവര്ക്കര് മഞ്ച് എന്ന സംഘടന സര്ക്കാര് ഹൈസ്കൂളിലെ വിദ്യാര്ത്ഥികള്ക്ക് സൗജന്യമായി നോട്ട് ബുക്കുകള് വിതരണം ചെയ്തത്.നോട്ട്ബുക്കുകളുടെ പുറംചട്ടയില് സവര്ക്കറുടെ ചിത്രം പതിച്ചിരുന്നു.ഇതേതുടര്ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് കേരാവത്തിന് നോട്ടീസ് നല്കി.ഇതിന് നല്കിയ മറുപടിയുടെ അടിസ്ഥാനത്തില് ഡിവിഷണല് കമ്മീഷണര്ക്ക് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചു.തുടര്ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നും ശര്മ്മ കൂട്ടിച്ചേര്ത്തു.അതേസമയം മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് സംഭവത്തില് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.നിസ്സാരമായ സംഭവത്തില് കമല്നാഥ് സര്ക്കാര് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.വീര സവര്ക്കറിനോടുള്ള വിദ്വേഷം കമല്നാഥിനെ പൂര്ണമായും അന്ധനാക്കിയിരിക്കുകയാണ്.കോണ്ഗ്രസ് സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില് അദ്ദേഹം രാജ്യത്തെ മികച്ച വ്യക്തിത്വങ്ങളെ അപമാനിക്കുന്നു.അദ്ദേഹത്തിന്റെ പ്രവൃത്തിയില് സംസ്ഥാനം ലജ്ജിക്കുന്നതായും ചൗഹാന് കൂട്ടിച്ചേര്ത്തു.എന്നാല് നടപടി അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് ഭരണകക്ഷികളുടെ അഭിപ്രായം
സവര്ക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകള് വിതരണം ചെയ്തു: സ്കൂള് പ്രിന്സിപ്പല് സസ്പെന്ഷനില്
https://malayalam.oneindia.com/news/india/school-principal-suspended-over-in-savarker-s-picture-in-notebook-240400.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: ആര്എസ്എസ് സൈദ്ധാന്തികന് വി ഡി സവര്ക്കറുടെ ചിത്രമടങ്ങിയ നോട്ട്ബുക്കുകള് സ്കൂളില് വിതരണം ചെയ്യാന് അനുവദിച്ച പ്രിന്സിപ്പലിന് സസ്പെന്ഷന്.രത്ലാം ജില്ലയിലെ മാല്വാസയിലെ സര്ക്കാര് സ്കൂളിലെ പ്രിന്സിപ്പലിനെയാണ് മധ്യപ്രദേശ് സര്ക്കാര് സസ്പെന്ഡ് ചെയ്തത്.ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികന്റെ ചിത്രങ്ങളുള്ള നോട്ട്ബുക്കുകള് സ്കൂള് വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്യാനായി ഒരു സംഘടനയ്ക്ക് അനുവാദം നല്കിയതിനാണ് സസ്പെന്ഷന്.ചൊവ്വാഴ്ച രാത്രിയാണ് പ്രിന്സിപ്പല് ആര് എന് കെരാവത്തിനെ സസ്പെന്ഡ് ചെയ്തത്.സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് സസ്പെന്ഷന്.എപ്പോഴും ഇന്ദിരയ്ക്കൊപ്പമാണ് നിന്നത്..കോണ്ഗ്രസുകാര് വേദനിക്കേണ്ടതില്ലെന്ന് സഞ്ജയ് റാവത്ത്!! അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഉജ്ജൈന് ഡിവിഷണല് കമ്മീഷണറാണ് സസ്പെന്ഷന് ഉത്തരവിട്ടതെന്ന് രത്ലാം ജില്ലാ വിദ്യാഭ്യാസ ഓഫീസര് കെ സി ശര്മ്മ പറഞ്ഞു.കഴിഞ്ഞ വര്ഷം നവംബര് നാലിനാണ് വീര് സവര്ക്കര് മഞ്ച് എന്ന സംഘടന സര്ക്കാര് ഹൈസ്കൂളിലെ വിദ്യാര്ത്ഥികള്ക്ക് സൗജന്യമായി നോട്ട് ബുക്കുകള് വിതരണം ചെയ്തത്.നോട്ട്ബുക്കുകളുടെ പുറംചട്ടയില് സവര്ക്കറുടെ ചിത്രം പതിച്ചിരുന്നു.ഇതേതുടര്ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് കേരാവത്തിന് നോട്ടീസ് നല്കി.ഇതിന് നല്കിയ മറുപടിയുടെ അടിസ്ഥാനത്തില് ഡിവിഷണല് കമ്മീഷണര്ക്ക് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചു.തുടര്ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നും ശര്മ്മ കൂട്ടിച്ചേര്ത്തു.അതേസമയം മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് സംഭവത്തില് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.നിസ്സാരമായ സംഭവത്തില് കമല്നാഥ് സര്ക്കാര് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.വീര സവര്ക്കറിനോടുള്ള വിദ്വേഷം കമല്നാഥിനെ പൂര്ണമായും അന്ധനാക്കിയിരിക്കുകയാണ്.കോണ്ഗ്രസ് സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില് അദ്ദേഹം രാജ്യത്തെ മികച്ച വ്യക്തിത്വങ്ങളെ അപമാനിക്കുന്നു.അദ്ദേഹത്തിന്റെ പ്രവൃത്തിയില് സംസ്ഥാനം ലജ്ജിക്കുന്നതായും ചൗഹാന് കൂട്ടിച്ചേര്ത്തു.എന്നാല് നടപടി അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് ഭരണകക്ഷികളുടെ അഭിപ്രായം ### Headline : സവര്ക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകള് വിതരണം ചെയ്തു: സ്കൂള് പ്രിന്സിപ്പല് സസ്പെന്ഷനില്
10327
സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ രാജ്യത്ത് വൻ നിക്ഷേപത്തിനൊരുങ്ങുന്നു.വിവോയുടെ പുതിയതായി തയ്യാറാകുന്ന നിർമ്മാണ സൗകര്യത്തിൽ 3500കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ ബ്രാൻഡിന്റെ മൊത്തം നിക്ഷേപം 7500കോടി കവിയും.പുതിയ പ്ലാന്റ് വിപുലീകരിക്കപ്പെടുന്നതോടെ രാജ്യത്തുടനീളമുള്ള 40000അഭ്യസ്ത വിദ്യർക്കു തൊഴിൽ ലഭിക്കും.നാല് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാകുക.ഇതോടെ ഉത്തർ പ്രദേശിൽ എറ്റവും കൂടുതൽ നിക്ഷേപം എത്തിക്കുന്ന ബ്രാൻഡായി വിവോ മാറും.മൊത്തം 33മില്യൺ നിർമ്മാണ ശേഷി ലക്ഷ്യമിടുന്ന പ്ലാന്റിന്റെ ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ 8മില്യൺ ശേഷി കൈവരിക്കും.നിലവിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഗ്രേറ്റർ നോയിഡയിലെ പ്ലാന്റിലാണ് വിവോ സ്മാർട്ട് ഫോണുകൾ നിർമ്മിക്കുന്നത്.ഞങ്ങൾ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭവുമായി പൂർണ്ണമായും യോജിക്കുകയും ശരിയായ നിക്ഷേപത്തിലൂടെ വിവോ ഞങ്ങളുടെ ഉൽപാദന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.വിവോ സ്മാർട്ട്ഫോണുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ പുതിയ സൗകര്യം സഹായിക്കും.ഇന്ത്യാ മാർക്കറ്റിനായുള്ള ഞങ്ങളുടെ ദീർഘകാല പദ്ധതികളുടെ ഭാഗമായി, ബ്രാൻഡ് വിവോ സാമ്പത്തിക വളർച്ചയുടെയും സാങ്കേതികവിദ്യയുടെയും രൂപത്തിൽ മാത്രമല്ല, രാജ്യത്തെ വിശാലമായ ടാലന്റ് പൂളിലുള്ള വിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ മികച്ച നൽകികൊണ്ട് തൊഴിൽ മേഖലയുടെ വളർച്ചക്കും സംഭാവന നൽകും.വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രറ്റജി ഡയറക്ടർ നിപുൺ മാര്യ വ്യക്തമാക്കി.ഏറ്റവും പുതിയ ജിഎഫ്കെ ക്യു 2റിപ്പോർട്ട് പ്രകാരം വിവോയുടെ ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് ഷെയർ 20.5ശതമാനമാണ്.ഈ വർഷത്തിൽ വിവോ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം തികയും.സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളില് യെല്ലോ അലര്ട്ട്
രാജ്യത്ത് 7500 കോടിയുടെ നിക്ഷേപവുമായി വിവോ
https://www.malayalamexpress.in/archives/795104/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ രാജ്യത്ത് വൻ നിക്ഷേപത്തിനൊരുങ്ങുന്നു.വിവോയുടെ പുതിയതായി തയ്യാറാകുന്ന നിർമ്മാണ സൗകര്യത്തിൽ 3500കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ ബ്രാൻഡിന്റെ മൊത്തം നിക്ഷേപം 7500കോടി കവിയും.പുതിയ പ്ലാന്റ് വിപുലീകരിക്കപ്പെടുന്നതോടെ രാജ്യത്തുടനീളമുള്ള 40000അഭ്യസ്ത വിദ്യർക്കു തൊഴിൽ ലഭിക്കും.നാല് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാകുക.ഇതോടെ ഉത്തർ പ്രദേശിൽ എറ്റവും കൂടുതൽ നിക്ഷേപം എത്തിക്കുന്ന ബ്രാൻഡായി വിവോ മാറും.മൊത്തം 33മില്യൺ നിർമ്മാണ ശേഷി ലക്ഷ്യമിടുന്ന പ്ലാന്റിന്റെ ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ 8മില്യൺ ശേഷി കൈവരിക്കും.നിലവിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഗ്രേറ്റർ നോയിഡയിലെ പ്ലാന്റിലാണ് വിവോ സ്മാർട്ട് ഫോണുകൾ നിർമ്മിക്കുന്നത്.ഞങ്ങൾ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭവുമായി പൂർണ്ണമായും യോജിക്കുകയും ശരിയായ നിക്ഷേപത്തിലൂടെ വിവോ ഞങ്ങളുടെ ഉൽപാദന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.വിവോ സ്മാർട്ട്ഫോണുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ പുതിയ സൗകര്യം സഹായിക്കും.ഇന്ത്യാ മാർക്കറ്റിനായുള്ള ഞങ്ങളുടെ ദീർഘകാല പദ്ധതികളുടെ ഭാഗമായി, ബ്രാൻഡ് വിവോ സാമ്പത്തിക വളർച്ചയുടെയും സാങ്കേതികവിദ്യയുടെയും രൂപത്തിൽ മാത്രമല്ല, രാജ്യത്തെ വിശാലമായ ടാലന്റ് പൂളിലുള്ള വിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ മികച്ച നൽകികൊണ്ട് തൊഴിൽ മേഖലയുടെ വളർച്ചക്കും സംഭാവന നൽകും.വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രറ്റജി ഡയറക്ടർ നിപുൺ മാര്യ വ്യക്തമാക്കി.ഏറ്റവും പുതിയ ജിഎഫ്കെ ക്യു 2റിപ്പോർട്ട് പ്രകാരം വിവോയുടെ ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് ഷെയർ 20.5ശതമാനമാണ്.ഈ വർഷത്തിൽ വിവോ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം തികയും.സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളില് യെല്ലോ അലര്ട്ട് ### Headline : രാജ്യത്ത് 7500 കോടിയുടെ നിക്ഷേപവുമായി വിവോ
10328
രാജാക്കാട്: ഇടുക്കി ശാന്തമ്പാറില് സ്വകാര്യ റിസോര്ട്ടില് ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ശാന്തമ്പാറ കള്ളിപ്പാറയില് പ്രവര്ത്തിക്കുന്ന മൂന്നാര് സഫാരി എന്ന റിസോര്ട്ടിലാണ് സമീപദിവസങ്ങളിലായി രണ്ട് തവണ ഗുണ്ടാ ആക്രമണം ഉണ്ടായത്.റിസോര്ട്ടില് അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്ന്നിട്ടുണ്ട്.ഈ മാസം ഏഴാം തീയതിയും പതിനേഴാം തീയതിയുമാണ് ശാന്തമ്പാറയ്ക്ക് സമീപം കള്ളിപ്പാറയിലുള്ള ഉള്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൂന്നാര് സഫാരി റിസോര്ട്ടില് ഒരുപറ്റം ഗുണ്ടകള് ആക്രമണം നടത്തിയത്.ഏഴാം തീയതി രാത്രിയിലെത്തിയ സംഘം ഓഫീസ് മുറിയുടെയടക്കം വാതിലുകള് തകര്ത്ത് അകത്ത് കടക്കുകയായിരുന്നു.ഈ സമയം ഇവിടെയുണ്ടായിരുന്ന ആദിവാസി വിഭാഗത്തില്പെട്ട ജീവനക്കാരിയെ മര്ദ്ദിക്കുകയും മുറിയില് പൂട്ടിയിടുകയും ചെയ്തു.മണിക്കൂറുകള് മുറിക്കുള്ളികഴിഞ്ഞ ഇവര് പിന്നീട് ആരോ മുറി തുറന്ന സമയത്ത് ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.തുടര്ന്ന് സംഘം റിസോര്ട്ടിന്റെ ജനന്നല് ചില്ലുകളടക്കം തല്ലി തകര്ക്കുകയും ചെയ്ത് മടങ്ങി.ഇതിന് ശേഷം റിസോര്ട്ടുടമ അബ്ദ്ദുള് ഖാദര് ശാന്തമ്പാറ പൊലീസില് പരാതി നല്കുകയും ചെയ്തു.ഇതിന് ശേഷമാണ് പതിനേഴ് പകല് സമയത്ത് റിസോര്ട്ടില് ആളില്ലാത്ത സമയത്ത് എത്തിയ മുപ്പതോളം വരുന്ന സംഘം വാതിലുകള് തകര്ത്ത് അകത്ത് കടന്ന് ടി വി അടക്കമുള്ളവ അപഹരിച്ച് കടന്നു കളഞ്ഞത്.സംഭവം നടന്നത് വൈകിയാണ് പുറംലോകമറിഞ്ഞത്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്
റിസോര്ട്ടില് ഗുണ്ടാ ആക്രമണം ലക്ഷങ്ങളുടെ നാശനഷ്ടം!!! ജീവനക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായും പരാതി
https://malayalam.oneindia.com/news/idukki/goons-attack-in-resort-munnar-218051.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : രാജാക്കാട്: ഇടുക്കി ശാന്തമ്പാറില് സ്വകാര്യ റിസോര്ട്ടില് ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ശാന്തമ്പാറ കള്ളിപ്പാറയില് പ്രവര്ത്തിക്കുന്ന മൂന്നാര് സഫാരി എന്ന റിസോര്ട്ടിലാണ് സമീപദിവസങ്ങളിലായി രണ്ട് തവണ ഗുണ്ടാ ആക്രമണം ഉണ്ടായത്.റിസോര്ട്ടില് അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്ന്നിട്ടുണ്ട്.ഈ മാസം ഏഴാം തീയതിയും പതിനേഴാം തീയതിയുമാണ് ശാന്തമ്പാറയ്ക്ക് സമീപം കള്ളിപ്പാറയിലുള്ള ഉള്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൂന്നാര് സഫാരി റിസോര്ട്ടില് ഒരുപറ്റം ഗുണ്ടകള് ആക്രമണം നടത്തിയത്.ഏഴാം തീയതി രാത്രിയിലെത്തിയ സംഘം ഓഫീസ് മുറിയുടെയടക്കം വാതിലുകള് തകര്ത്ത് അകത്ത് കടക്കുകയായിരുന്നു.ഈ സമയം ഇവിടെയുണ്ടായിരുന്ന ആദിവാസി വിഭാഗത്തില്പെട്ട ജീവനക്കാരിയെ മര്ദ്ദിക്കുകയും മുറിയില് പൂട്ടിയിടുകയും ചെയ്തു.മണിക്കൂറുകള് മുറിക്കുള്ളികഴിഞ്ഞ ഇവര് പിന്നീട് ആരോ മുറി തുറന്ന സമയത്ത് ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.തുടര്ന്ന് സംഘം റിസോര്ട്ടിന്റെ ജനന്നല് ചില്ലുകളടക്കം തല്ലി തകര്ക്കുകയും ചെയ്ത് മടങ്ങി.ഇതിന് ശേഷം റിസോര്ട്ടുടമ അബ്ദ്ദുള് ഖാദര് ശാന്തമ്പാറ പൊലീസില് പരാതി നല്കുകയും ചെയ്തു.ഇതിന് ശേഷമാണ് പതിനേഴ് പകല് സമയത്ത് റിസോര്ട്ടില് ആളില്ലാത്ത സമയത്ത് എത്തിയ മുപ്പതോളം വരുന്ന സംഘം വാതിലുകള് തകര്ത്ത് അകത്ത് കടന്ന് ടി വി അടക്കമുള്ളവ അപഹരിച്ച് കടന്നു കളഞ്ഞത്.സംഭവം നടന്നത് വൈകിയാണ് പുറംലോകമറിഞ്ഞത്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ് ### Headline : റിസോര്ട്ടില് ഗുണ്ടാ ആക്രമണം ലക്ഷങ്ങളുടെ നാശനഷ്ടം!!! ജീവനക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായും പരാതി
10329
തിരുവനന്തപുരം: തുടർച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു.മെയ് 27 ഞായറാഴ്ച പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.30 രൂപയാണ് ഞായറാഴ്ചയിലെ വില.ഡീസലിന് 74.93 രൂപയും.കൊച്ചിയിൽ പെട്രോളിന് 81.01 രൂപയും, ഡീസലിന് 73.72 രൂപയുമാണ്.കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 81.27 രൂപ, 73.99 രൂപ എന്നിങ്ങനെയാണ് വില.കർണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണവില ദിനംപ്രതി വർദ്ധിച്ചത്.മെയ് 13 മുതൽ കഴിഞ്ഞയാഴ്ച വരെ ദിവസേന മുപ്പത് പൈസ പെട്രോളിന് വില കൂടിയിരുന്നു.കഴിഞ്ഞദിവസങ്ങളിൽ 15 പൈസ വരെയും ദിവസവും വില വർദ്ധിപ്പിച്ചു.ഇന്ധനവില ദിവസവും വർദ്ധിക്കുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.എന്നാൽ ഇന്ധനവില ദിവസേന വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് സൂചന
ഇത് കൂട്ടാനല്ലാതെ കുറയ്ക്കാൻ അറിയില്ലേ? 14-ാം ദിവസവും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു
https://malayalam.oneindia.com/news/india/petrol-diesel-price-hiked-14th-day-crossed-83-rupees-200962.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തുടർച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു.മെയ് 27 ഞായറാഴ്ച പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.30 രൂപയാണ് ഞായറാഴ്ചയിലെ വില.ഡീസലിന് 74.93 രൂപയും.കൊച്ചിയിൽ പെട്രോളിന് 81.01 രൂപയും, ഡീസലിന് 73.72 രൂപയുമാണ്.കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 81.27 രൂപ, 73.99 രൂപ എന്നിങ്ങനെയാണ് വില.കർണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണവില ദിനംപ്രതി വർദ്ധിച്ചത്.മെയ് 13 മുതൽ കഴിഞ്ഞയാഴ്ച വരെ ദിവസേന മുപ്പത് പൈസ പെട്രോളിന് വില കൂടിയിരുന്നു.കഴിഞ്ഞദിവസങ്ങളിൽ 15 പൈസ വരെയും ദിവസവും വില വർദ്ധിപ്പിച്ചു.ഇന്ധനവില ദിവസവും വർദ്ധിക്കുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.എന്നാൽ ഇന്ധനവില ദിവസേന വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് സൂചന ### Headline : ഇത് കൂട്ടാനല്ലാതെ കുറയ്ക്കാൻ അറിയില്ലേ? 14-ാം ദിവസവും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു
10330
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.അൽമല്ലുവിലെ ഏദൻ തോട്ടത്തിൻ എന്ന ഗാനത്തിന്റെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു.മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.ചിത്രം ജനുവരി 10ന് തിയേറ്ററിൽ എത്തും.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ലാൽ, മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ഐടി ഫീല്ഡില് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജയൻ നടുവത്താഴത്ത്, ഡോ.രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്.ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്.വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത്
അൽമല്ലുവിലെ 'ഏദൻ തോട്ടത്തിൻ' വീഡിയോ സോങ്ങ് റിലീസ് ചെയ്തു
https://www.malayalamexpress.in/archives/1001023/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.അൽമല്ലുവിലെ ഏദൻ തോട്ടത്തിൻ എന്ന ഗാനത്തിന്റെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു.മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.ചിത്രം ജനുവരി 10ന് തിയേറ്ററിൽ എത്തും.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ലാൽ, മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ഐടി ഫീല്ഡില് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജയൻ നടുവത്താഴത്ത്, ഡോ.രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്.ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്.വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത് ### Headline : അൽമല്ലുവിലെ 'ഏദൻ തോട്ടത്തിൻ' വീഡിയോ സോങ്ങ് റിലീസ് ചെയ്തു
10331
സ്റ്റീഫൻ ഗേഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അമേരിക്കൻ ഫാന്റസി സാഹസിക ചിത്രമാണ് ഡു ലിറ്റിൽ.റോബർട്ട് ഡൗണി ജൂനിയർ ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുന്നു, അന്റോണിയോ ബാൻഡെറാസ്, മൈക്കൽ ഷീൻ എന്നിവരോടൊപ്പം തത്സമയ ആക്ഷൻ റോളുകളിൽ എത്തുന്നു.നിക്ക് മൂർ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.മൃഗങ്ങളോട് സംസാരിക്കാനും ,ആശയ വിനിമയം നടത്താനും സാധിക്കുന്ന ഡോക്ടർ ആണ് 'ഡു ലിറ്റിൽ'.ഹഗ് ലോഫ്റ്റിംഗ് എഴുതിയ ഡോക്ടർ ഡു ലിറ്റിൽ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.വോയ്സ് കാസ്റ്റിൽ എമ്മ തോംസൺ, റാമി മാലെക്, ജോൺ സെന, കുമൈൽ നഞ്ചിയാനി, ഒക്ടാവിയ സ്പെൻസർ, ടോം ഹോളണ്ട്, ക്രെയ്ഗ് റോബിൻസൺ, റാൽഫ് ഫിയന്നസ്, സെലീന ഗോമസ്, മരിയൻ കോട്ടിലാർഡ് എന്നിവരും ഉൾപ്പെടുന്നു.ഇംഗ്ളണ്ടിലെ കൊട്ടാരത്തിൽ യുവറാണി ജെസ്സി ബാക്കളെ ഗുരുതര രോഗബാധിതായാകുന്നു.ചികിത്സക്കായി ഡു ലിറ്റിൽ അവിടേക്ക് പോകുന്ന യാത്രയാണ് ചിത്രം പറയുന്നത്.ചലച്ചിത്രം പുതുവർഷത്തിൽ ജനുവരി 17 നു തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.സൂസൻ ഡൗണി, ജെഫ് കിർഷെൻബൂം,ജോ റോത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്
ഹോളിവുഡ് ചിത്രം ഡു ലിറ്റിൽ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു
https://www.malayalamexpress.in/archives/1005132/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സ്റ്റീഫൻ ഗേഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അമേരിക്കൻ ഫാന്റസി സാഹസിക ചിത്രമാണ് ഡു ലിറ്റിൽ.റോബർട്ട് ഡൗണി ജൂനിയർ ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുന്നു, അന്റോണിയോ ബാൻഡെറാസ്, മൈക്കൽ ഷീൻ എന്നിവരോടൊപ്പം തത്സമയ ആക്ഷൻ റോളുകളിൽ എത്തുന്നു.നിക്ക് മൂർ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.മൃഗങ്ങളോട് സംസാരിക്കാനും ,ആശയ വിനിമയം നടത്താനും സാധിക്കുന്ന ഡോക്ടർ ആണ് 'ഡു ലിറ്റിൽ'.ഹഗ് ലോഫ്റ്റിംഗ് എഴുതിയ ഡോക്ടർ ഡു ലിറ്റിൽ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.വോയ്സ് കാസ്റ്റിൽ എമ്മ തോംസൺ, റാമി മാലെക്, ജോൺ സെന, കുമൈൽ നഞ്ചിയാനി, ഒക്ടാവിയ സ്പെൻസർ, ടോം ഹോളണ്ട്, ക്രെയ്ഗ് റോബിൻസൺ, റാൽഫ് ഫിയന്നസ്, സെലീന ഗോമസ്, മരിയൻ കോട്ടിലാർഡ് എന്നിവരും ഉൾപ്പെടുന്നു.ഇംഗ്ളണ്ടിലെ കൊട്ടാരത്തിൽ യുവറാണി ജെസ്സി ബാക്കളെ ഗുരുതര രോഗബാധിതായാകുന്നു.ചികിത്സക്കായി ഡു ലിറ്റിൽ അവിടേക്ക് പോകുന്ന യാത്രയാണ് ചിത്രം പറയുന്നത്.ചലച്ചിത്രം പുതുവർഷത്തിൽ ജനുവരി 17 നു തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.സൂസൻ ഡൗണി, ജെഫ് കിർഷെൻബൂം,ജോ റോത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് ### Headline : ഹോളിവുഡ് ചിത്രം ഡു ലിറ്റിൽ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു
10332
ാളത്തില് നിര്മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് ഒമര് ലുലു ചിത്രം ഒരു അഡാറ് ലവ് നാളെ തീയ്യേറ്ററുകളില് എത്തും.ഫെബ്രുവരി 14 വാലന്റ്റൈന്സ് ദിനം ലക്ഷ്യമിട്ടാണ് ചിത്രം നാളെ തന്നെ റിലീസിനെത്തുന്നത്.ഡിസ്ലൈക്ക് ക്യാമ്പയിനാല് സോഷ്യല് മീഡിയയില് ഏറെ ചര്ച്ചാ വിഷയമായ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്.മലയാളത്തില് നിര്മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.ആദ്യമായാണ് മലയാളത്തില് നിന്നും ചെറിയ ബജറ്റ് ചിത്രം ഇത്രയേറെ ഭാഷകളില് ഇത്രയേറെ തിയ്യേറ്ററുകളില് റിലീസിനെത്തുന്നത്.ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്ക്ക് ശേഷം ഒമര് ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്.സോഷ്യല് മീഡിയ വഴി ഓഡിഷന് നടത്തി പുതുമുഖങ്ങളെ കണ്ടെത്തിയാണ് ഒമര് പുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.റിലീസിന് മുന്പേ ചിത്രത്തിന്റെ ടീസറിനും പാട്ടിനുമെല്ലാം വന് പ്രധാന്യം ലഭിച്ചതിനാല് ചിത്രത്തിന്റെ റിലീസും വലിയ വാര്ത്തയാവുന്നുണ്ട്
ബിഗ് റിലീസ്..! ഒരു അഡാറ് ലവ് നാളെ തീയ്യേറ്ററുകളില്
https://bignewskerala.com/2019/02/13/oru-adaar-love-release/32519/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ാളത്തില് നിര്മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് ഒമര് ലുലു ചിത്രം ഒരു അഡാറ് ലവ് നാളെ തീയ്യേറ്ററുകളില് എത്തും.ഫെബ്രുവരി 14 വാലന്റ്റൈന്സ് ദിനം ലക്ഷ്യമിട്ടാണ് ചിത്രം നാളെ തന്നെ റിലീസിനെത്തുന്നത്.ഡിസ്ലൈക്ക് ക്യാമ്പയിനാല് സോഷ്യല് മീഡിയയില് ഏറെ ചര്ച്ചാ വിഷയമായ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്.മലയാളത്തില് നിര്മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.ആദ്യമായാണ് മലയാളത്തില് നിന്നും ചെറിയ ബജറ്റ് ചിത്രം ഇത്രയേറെ ഭാഷകളില് ഇത്രയേറെ തിയ്യേറ്ററുകളില് റിലീസിനെത്തുന്നത്.ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്ക്ക് ശേഷം ഒമര് ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്.സോഷ്യല് മീഡിയ വഴി ഓഡിഷന് നടത്തി പുതുമുഖങ്ങളെ കണ്ടെത്തിയാണ് ഒമര് പുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.റിലീസിന് മുന്പേ ചിത്രത്തിന്റെ ടീസറിനും പാട്ടിനുമെല്ലാം വന് പ്രധാന്യം ലഭിച്ചതിനാല് ചിത്രത്തിന്റെ റിലീസും വലിയ വാര്ത്തയാവുന്നുണ്ട് ### Headline : ബിഗ് റിലീസ്..! ഒരു അഡാറ് ലവ് നാളെ തീയ്യേറ്ററുകളില്
10333
ദില്ലി: ജാമിയയിലെ സംഘര്ഷത്തില് പോലീസ് അതിക്രമങ്ങളില് ആരോപണ പ്രത്യാരോപണങ്ങള് വര്ധിക്കുന്നു.കഴിഞ്ഞ ദിവസം പോലീസ് റീഡിംഗ് റൂമില് കയറി വിദ്യാര്ത്ഥികളെ മര്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.എന്നാല് പുറത്തുവന്ന പുതിയ വീഡിയോയില് പ്രതിഷേധക്കാര് പോലീസിനെതിരെ കല്ലെറിയുന്നതാണ് ഉള്ളത്.വീഡിയോയില് ഉള്ളത് വിദ്യാര്ത്ഥികള് തന്നെയാണെന്ന് സൂചനയുണ്ട്.ഇതോടെ ഇരുഭാഗത്തും പ്രശ്നങ്ങള് ഉണ്ടായെന്ന് വ്യക്തമാകുകയാണ്.അതേസമയം പ്രകോപനം ഉണ്ടാക്കിയത് വിദ്യാര്ത്ഥികളാണെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.ഡിസംബര് 15ന് വൈകീട്ട് 6.21ന് റെക്കോര്ഡ് ചെയ്ത സിസിടിവി ദൃശ്യത്തിലാണ് ഇക്കാര്യങ്ങള് ഉള്ളത്.മുഖംമൂടി ധരിച്ച പ്രതിഷേധക്കാര് പോലീസ് ഉദ്യോഗസ്ഥര്ക്ക് നേരെ കല്ലെറിയുന്നതാണ് വീഡിയോയില് ഉള്ളത്.വൈകീട്ട് 5.03ന് റെക്കോര്ഡ് ചെയ്ത സിസിടിവി ദൃശ്യത്തില് പോലീസിനെതിരെ അക്രമികള് ടിയര് ഗ്യാസ് ഉപയോഗിക്കുന്നതും കാണാം.അക്രമികളില് നിന്ന് വലിയ രീതിയിലുള്ള പ്രകോപനം പോലീസ് നേരിടേണ്ടി വന്നെന്നാണ് വ്യക്തമാകുന്നത്.6.20ന് ഉള്ള ദൃശ്യത്തില് ഗേറ്റ് നമ്പര് ഏഴിന് പുറത്ത് വെച്ച് ഒരു കൂട്ടം അക്രമികള് വലിയൊരു കല്ല് പൊട്ടിക്കുന്നതായി കാണാം.ഇത് പോലീസിന് നേരെ എറിയുന്നതിന് വേണ്ടി പൊട്ടിക്കുന്നതാണെന്ന് വ്യക്തമാണ്.അതേസമയം കേസുമായി ബന്ധപ്പെട്ട് ജാമിയയിലെ 10 വിദ്യാര്ത്ഥികളഴെ ചോദ്യം ചെയ്തെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.ക്യാമ്പസിന് അകത്തും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി.കൂടുതല് വിദ്യാര്ത്ഥികളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ ശ്രമം.അതേസമയം കല്ലെറിയുന്ന വീഡിയോയില് കൂടുതല് അന്വേഷണം നടത്തുമെന്ന് ജാമിയ കോഓര്ഡിനേഷന് കമ്മിറ്റി വ്യക്തമാക്കി.അതേസമയം ഈ വിഷയത്തില് ഇതുവരെ കോടതിയോ സര്ക്കാരോ ഇടപെട്ടിട്ടില്ല.പോലീസ് നടപടിയെ ഇരുവരും ചോദ്യം ചെയ്തിട്ടുമില്ല.എന്നാല് പോലീസുകാര്ക്ക് കല്ലേറില് പരിക്കേറ്റിട്ടുണ്ടെന്ന് ജെസിസി നേതാവ് പറഞ്ഞു
പോലീസിന് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാര്... ജാമിയയിലെ പുതിയ വീഡിയോ പുറത്ത്, വീണ്ടും ട്വിസ്റ്റ്
https://malayalam.oneindia.com/news/india/jamia-protest-new-cctv-clips-show-protesters-pelting-stones-242449.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജാമിയയിലെ സംഘര്ഷത്തില് പോലീസ് അതിക്രമങ്ങളില് ആരോപണ പ്രത്യാരോപണങ്ങള് വര്ധിക്കുന്നു.കഴിഞ്ഞ ദിവസം പോലീസ് റീഡിംഗ് റൂമില് കയറി വിദ്യാര്ത്ഥികളെ മര്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.എന്നാല് പുറത്തുവന്ന പുതിയ വീഡിയോയില് പ്രതിഷേധക്കാര് പോലീസിനെതിരെ കല്ലെറിയുന്നതാണ് ഉള്ളത്.വീഡിയോയില് ഉള്ളത് വിദ്യാര്ത്ഥികള് തന്നെയാണെന്ന് സൂചനയുണ്ട്.ഇതോടെ ഇരുഭാഗത്തും പ്രശ്നങ്ങള് ഉണ്ടായെന്ന് വ്യക്തമാകുകയാണ്.അതേസമയം പ്രകോപനം ഉണ്ടാക്കിയത് വിദ്യാര്ത്ഥികളാണെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.ഡിസംബര് 15ന് വൈകീട്ട് 6.21ന് റെക്കോര്ഡ് ചെയ്ത സിസിടിവി ദൃശ്യത്തിലാണ് ഇക്കാര്യങ്ങള് ഉള്ളത്.മുഖംമൂടി ധരിച്ച പ്രതിഷേധക്കാര് പോലീസ് ഉദ്യോഗസ്ഥര്ക്ക് നേരെ കല്ലെറിയുന്നതാണ് വീഡിയോയില് ഉള്ളത്.വൈകീട്ട് 5.03ന് റെക്കോര്ഡ് ചെയ്ത സിസിടിവി ദൃശ്യത്തില് പോലീസിനെതിരെ അക്രമികള് ടിയര് ഗ്യാസ് ഉപയോഗിക്കുന്നതും കാണാം.അക്രമികളില് നിന്ന് വലിയ രീതിയിലുള്ള പ്രകോപനം പോലീസ് നേരിടേണ്ടി വന്നെന്നാണ് വ്യക്തമാകുന്നത്.6.20ന് ഉള്ള ദൃശ്യത്തില് ഗേറ്റ് നമ്പര് ഏഴിന് പുറത്ത് വെച്ച് ഒരു കൂട്ടം അക്രമികള് വലിയൊരു കല്ല് പൊട്ടിക്കുന്നതായി കാണാം.ഇത് പോലീസിന് നേരെ എറിയുന്നതിന് വേണ്ടി പൊട്ടിക്കുന്നതാണെന്ന് വ്യക്തമാണ്.അതേസമയം കേസുമായി ബന്ധപ്പെട്ട് ജാമിയയിലെ 10 വിദ്യാര്ത്ഥികളഴെ ചോദ്യം ചെയ്തെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.ക്യാമ്പസിന് അകത്തും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി.കൂടുതല് വിദ്യാര്ത്ഥികളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ ശ്രമം.അതേസമയം കല്ലെറിയുന്ന വീഡിയോയില് കൂടുതല് അന്വേഷണം നടത്തുമെന്ന് ജാമിയ കോഓര്ഡിനേഷന് കമ്മിറ്റി വ്യക്തമാക്കി.അതേസമയം ഈ വിഷയത്തില് ഇതുവരെ കോടതിയോ സര്ക്കാരോ ഇടപെട്ടിട്ടില്ല.പോലീസ് നടപടിയെ ഇരുവരും ചോദ്യം ചെയ്തിട്ടുമില്ല.എന്നാല് പോലീസുകാര്ക്ക് കല്ലേറില് പരിക്കേറ്റിട്ടുണ്ടെന്ന് ജെസിസി നേതാവ് പറഞ്ഞു ### Headline : പോലീസിന് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാര്... ജാമിയയിലെ പുതിയ വീഡിയോ പുറത്ത്, വീണ്ടും ട്വിസ്റ്റ്
10334
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ആര്.ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള് പൊലീസ് വേണ്ടവിധത്തില് ഇടപെട്ടില്ലെന്ന് മകനും എം.എല്.എയുമായ കെ.ബി ഗണേഷ് കുമാര്.ക്യാബിനറ്റു റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയില് കുഴഞ്ഞു വീണപ്പോള് പൊലീസ് നോക്കി നില്ക്കുകയായിരുന്നെന്നും തികച്ചും നിരുത്തരവാദിത്തപരായ സമീപനമായിരുന്നു ഇതെന്നും ഗണേഷ് കുമാര് പറഞ്ഞു.അദ്ദേഹത്തെ ഉടന് തന്നെ ആശുപത്രിയിലെത്തിക്കാന് പൊലീസ് ശ്രമിക്കേണ്ടിയിരുന്നു.എന്നാല് അതുണ്ടായില്ല.ഇക്കാര്യം കൊല്ലം എസ്.പിയോട് പറഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്ത്തകരോടു പറഞ്ഞു.കോട്ടുക്കലില് സമ്മേളനസ്ഥലത്ത് പോലീസ് ഉണ്ടായിട്ടും ആര്.ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ട സഹായം ലഭിച്ചില്ലെന്ന് കേരള കോണ്ഗ്രസ്(ബി) യും ആരോപിച്ചിരുന്നു.മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാനായതിനാല് ക്യാബിനറ്റ് റാങ്കുള്ളയാളാണ് പിള്ള.വേദിയില് നിന്ന് കാറിലേക്ക് പിള്ളയെ കൊണ്ടുവരുന്നതിനോ ആശുപത്രിയില് കൊണ്ടു പോകുന്നതിനോ പോലീസ് സഹായിച്ചില്ലെന്നും കേരള കോണ്ഗ്രസ് ബി കുറ്റപ്പെടുത്തി.സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നില്ക്കുകയായിരുന്നു.വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനോ ചികിത്സ ലഭ്യമാക്കുന്നതിനോ പോലീസ് ഇടപെട്ടില്ല.ഇതിനെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥര്ക്ക് പരാതി നല്കുമെന്നും കേരള കോണ്ഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞിരുന്നു.കോണ്ഗ്രസ് പ്രകടനപത്രിക ഉടന് പുറത്തിറങ്ങും; പത്രികയില് പ്രതിഫലിക്കുക രാജ്യത്തെ ജനങ്ങളുടെ ശബ്ദം: രാഹുല് ഗാന്ധി
പ്രചരണ പരിപാടിക്കിടെ അച്ഛന് വേദിയില് കുഴഞ്ഞുവീണപ്പോള് പൊലീസ് തിരിഞ്ഞുനോക്കിയില്ല: വിമര്ശനവുമായി മകന് ഗണേഷ് കുമാര്
https://www.malayalamexpress.in/archives/503342/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ആര്.ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള് പൊലീസ് വേണ്ടവിധത്തില് ഇടപെട്ടില്ലെന്ന് മകനും എം.എല്.എയുമായ കെ.ബി ഗണേഷ് കുമാര്.ക്യാബിനറ്റു റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയില് കുഴഞ്ഞു വീണപ്പോള് പൊലീസ് നോക്കി നില്ക്കുകയായിരുന്നെന്നും തികച്ചും നിരുത്തരവാദിത്തപരായ സമീപനമായിരുന്നു ഇതെന്നും ഗണേഷ് കുമാര് പറഞ്ഞു.അദ്ദേഹത്തെ ഉടന് തന്നെ ആശുപത്രിയിലെത്തിക്കാന് പൊലീസ് ശ്രമിക്കേണ്ടിയിരുന്നു.എന്നാല് അതുണ്ടായില്ല.ഇക്കാര്യം കൊല്ലം എസ്.പിയോട് പറഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്ത്തകരോടു പറഞ്ഞു.കോട്ടുക്കലില് സമ്മേളനസ്ഥലത്ത് പോലീസ് ഉണ്ടായിട്ടും ആര്.ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ട സഹായം ലഭിച്ചില്ലെന്ന് കേരള കോണ്ഗ്രസ്(ബി) യും ആരോപിച്ചിരുന്നു.മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാനായതിനാല് ക്യാബിനറ്റ് റാങ്കുള്ളയാളാണ് പിള്ള.വേദിയില് നിന്ന് കാറിലേക്ക് പിള്ളയെ കൊണ്ടുവരുന്നതിനോ ആശുപത്രിയില് കൊണ്ടു പോകുന്നതിനോ പോലീസ് സഹായിച്ചില്ലെന്നും കേരള കോണ്ഗ്രസ് ബി കുറ്റപ്പെടുത്തി.സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നില്ക്കുകയായിരുന്നു.വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനോ ചികിത്സ ലഭ്യമാക്കുന്നതിനോ പോലീസ് ഇടപെട്ടില്ല.ഇതിനെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥര്ക്ക് പരാതി നല്കുമെന്നും കേരള കോണ്ഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞിരുന്നു.കോണ്ഗ്രസ് പ്രകടനപത്രിക ഉടന് പുറത്തിറങ്ങും; പത്രികയില് പ്രതിഫലിക്കുക രാജ്യത്തെ ജനങ്ങളുടെ ശബ്ദം: രാഹുല് ഗാന്ധി ### Headline : പ്രചരണ പരിപാടിക്കിടെ അച്ഛന് വേദിയില് കുഴഞ്ഞുവീണപ്പോള് പൊലീസ് തിരിഞ്ഞുനോക്കിയില്ല: വിമര്ശനവുമായി മകന് ഗണേഷ് കുമാര്
10335
ങള് സാധാരണക്കാരാണെന്നും ഒരു തരത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ആസ്വദിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിളാണ് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്മയും.ഇരുവരെയും കുറിച്ചുള്ള വാര്ത്തകള് ആരാധകര്ക്ക് എപ്പോളും ആഘോഷമാണ്.പുതിയ സെല്ഫികള്, പുതിയ വീഡിയോകള്, ഇന്സ്റ്റഗ്രാം പോസ്റ്റുകള് എന്നു വേണ്ട ഇവരെ സംബന്ധിക്കുന്ന എന്തും വാര്ത്തയാണ്.പുതിയ ചിത്രമായ സൂയി ധാഗയുടെ പ്രമോഷന് പരിപാടികളുടെ ഭാഗമായി ഫിലിം കംപാനിയന് നല്കി അഭിമുഖത്തില് അനുഷ്ക വിരാടിനേയും തന്നെയും കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള് ആരാധകര് ചര്ച്ച ചെയ്യുന്നത്.തങ്ങള് സാധാരണക്കാരാണെന്നും ഒരു തരത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ആസ്വദിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞു.പലരും ഞങ്ങളോട് പറയാറുണ്ട് നിങ്ങള് രണ്ടു സെലിബ്രിറ്റികളാണ് നിങ്ങളുടെ മേഖലയിലെ ശക്തരായ രണ്ടുപേരാണ് എന്നൊക്കെ.സത്യാവസ്ഥ എന്തെന്നാല് ഞങ്ങള് സ്വയം അങ്ങനെയല്ല കാണുന്നത്.ഞങ്ങളുടെ ജോലിയോട് അത്രയധികം അറ്റാച്ച്മെന്റ് ഇല്ല.സ്വയം സെലിബ്രിറ്റികളായി കാണുമ്പോള് ഞങ്ങളുടെ ബന്ധത്തില് തന്നെ എന്തോ കുഴപ്പമുണ്ടെന്നാണ് അതിന്റെ അര്ത്ഥം.ഞങ്ങളുടെ ജീവിതം എന്താണെന്ന് കണ്ടിട്ടുള്ളവര്ക്കറിയാം, ഞങ്ങള് സാധാരണക്കാരായ, ചെറിയ ചെറിയ സാധാരണ കാര്യങ്ങള് ചെയ്യാന് ആഗ്രഹിക്കുന്ന ആളുകളാണ്.പലപ്പോഴും ഈ പ്രശസ്തി ഒരു ഭാരമായിട്ടാണ് എനിക്കും വിരാടിനും തോന്നിയിട്ടുള്ളത്, അനുഷ്ക പറഞ്ഞു.ഏറെ നാളത്തെ പ്രണയത്തിനൊടുവില് കഴിഞ്ഞ ഡിസംബറിലാണ് ഇറ്റലിയില് വച്ച് വിരാട് കോഹ്ലിയും അനുഷ്ക ശര്മയും വിവാഹിതരായത്.അടുത്ത ബന്ധുക്കള് മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങായിരുന്നു
പ്രശസ്തി ഒരു ഭാരമായാണ് ഞങ്ങള്ക്ക് തോന്നിയിട്ടുള്ളത്; സാധാരണക്കാരായി ജീവിക്കാനാണ് തങ്ങള്ക്കിഷ്ടമെന്നും അനുഷ്ക ശര്മ്മ
https://bignewskerala.com/2018/09/19/anushka-virat-kohli/14458/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ങള് സാധാരണക്കാരാണെന്നും ഒരു തരത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ആസ്വദിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിളാണ് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്മയും.ഇരുവരെയും കുറിച്ചുള്ള വാര്ത്തകള് ആരാധകര്ക്ക് എപ്പോളും ആഘോഷമാണ്.പുതിയ സെല്ഫികള്, പുതിയ വീഡിയോകള്, ഇന്സ്റ്റഗ്രാം പോസ്റ്റുകള് എന്നു വേണ്ട ഇവരെ സംബന്ധിക്കുന്ന എന്തും വാര്ത്തയാണ്.പുതിയ ചിത്രമായ സൂയി ധാഗയുടെ പ്രമോഷന് പരിപാടികളുടെ ഭാഗമായി ഫിലിം കംപാനിയന് നല്കി അഭിമുഖത്തില് അനുഷ്ക വിരാടിനേയും തന്നെയും കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള് ആരാധകര് ചര്ച്ച ചെയ്യുന്നത്.തങ്ങള് സാധാരണക്കാരാണെന്നും ഒരു തരത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ആസ്വദിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞു.പലരും ഞങ്ങളോട് പറയാറുണ്ട് നിങ്ങള് രണ്ടു സെലിബ്രിറ്റികളാണ് നിങ്ങളുടെ മേഖലയിലെ ശക്തരായ രണ്ടുപേരാണ് എന്നൊക്കെ.സത്യാവസ്ഥ എന്തെന്നാല് ഞങ്ങള് സ്വയം അങ്ങനെയല്ല കാണുന്നത്.ഞങ്ങളുടെ ജോലിയോട് അത്രയധികം അറ്റാച്ച്മെന്റ് ഇല്ല.സ്വയം സെലിബ്രിറ്റികളായി കാണുമ്പോള് ഞങ്ങളുടെ ബന്ധത്തില് തന്നെ എന്തോ കുഴപ്പമുണ്ടെന്നാണ് അതിന്റെ അര്ത്ഥം.ഞങ്ങളുടെ ജീവിതം എന്താണെന്ന് കണ്ടിട്ടുള്ളവര്ക്കറിയാം, ഞങ്ങള് സാധാരണക്കാരായ, ചെറിയ ചെറിയ സാധാരണ കാര്യങ്ങള് ചെയ്യാന് ആഗ്രഹിക്കുന്ന ആളുകളാണ്.പലപ്പോഴും ഈ പ്രശസ്തി ഒരു ഭാരമായിട്ടാണ് എനിക്കും വിരാടിനും തോന്നിയിട്ടുള്ളത്, അനുഷ്ക പറഞ്ഞു.ഏറെ നാളത്തെ പ്രണയത്തിനൊടുവില് കഴിഞ്ഞ ഡിസംബറിലാണ് ഇറ്റലിയില് വച്ച് വിരാട് കോഹ്ലിയും അനുഷ്ക ശര്മയും വിവാഹിതരായത്.അടുത്ത ബന്ധുക്കള് മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങായിരുന്നു ### Headline : പ്രശസ്തി ഒരു ഭാരമായാണ് ഞങ്ങള്ക്ക് തോന്നിയിട്ടുള്ളത്; സാധാരണക്കാരായി ജീവിക്കാനാണ് തങ്ങള്ക്കിഷ്ടമെന്നും അനുഷ്ക ശര്മ്മ
10336
തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില ഉയരുകയാണ്.പുതുവര്ഷത്തിലും പെട്രോൾ , ഡീസൽ വിലയിൽ വർധനവ്.പെട്രോൾ ലിറ്ററിന് 8 പൈസ കൂടി 78.68 രൂപയിലും ഡീസൽ ലിറ്ററിന് 12 പൈസ കൂടി 73.23 രൂപയിലുമാണ് പുതുവത്സരത്തിൽ വ്യാപാരം ആരംഭിച്ചത്.ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമാണ് നിരക്ക് വർധിച്ചത്.ഈ വര്ഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വര്ധനവ് ഉണ്ടായിരുന്നില്ല.കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം.നേരത്തെ കേന്ദ്ര സര്ക്കാരിന്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്ധിപ്പിച്ചതിനെ തുടര്ന്നാണ് ഇന്ധനവില കുത്തനെ ഉയര്ന്നത്.രാജ്യതലസ്ഥാനമായ ദില്ലിയിൽ പെട്രോളിന് 75.25 രൂപയും ഡീസലിന് ‭68.1 രൂപയുമാണ്.രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 80.87 രൂപയും ഡീസലിന് ‭71.42 രൂപയുമാണ് വില നിലവാരം.അതേസമയം കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 78.68 രൂപയിലും ഡീസൽ ലിറ്ററിന് 73.23 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.കൊച്ചിയിൽ പെട്രോള് ലിറ്ററിന് 77.31 രൂപയും ഡീസൽ ‭71.84 ‬രൂപയുമാണ്.കോഴിക്കോട് എത്തുമ്പോൾ പെട്രോളിന് 77.64 രൂപയും ഡീസൽ ലിറ്ററിന് ‭72.17 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്
കേരളത്തിൽ പെട്രോൾ വില കുതിച്ചുയരുന്നു; പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി, ഒരുമാസത്തിനിടെ വൻ വർധന
https://malayalam.oneindia.com/news/kerala/petrol-diesel-price-hike-in-kerala-239620.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില ഉയരുകയാണ്.പുതുവര്ഷത്തിലും പെട്രോൾ , ഡീസൽ വിലയിൽ വർധനവ്.പെട്രോൾ ലിറ്ററിന് 8 പൈസ കൂടി 78.68 രൂപയിലും ഡീസൽ ലിറ്ററിന് 12 പൈസ കൂടി 73.23 രൂപയിലുമാണ് പുതുവത്സരത്തിൽ വ്യാപാരം ആരംഭിച്ചത്.ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമാണ് നിരക്ക് വർധിച്ചത്.ഈ വര്ഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വര്ധനവ് ഉണ്ടായിരുന്നില്ല.കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം.നേരത്തെ കേന്ദ്ര സര്ക്കാരിന്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്ധിപ്പിച്ചതിനെ തുടര്ന്നാണ് ഇന്ധനവില കുത്തനെ ഉയര്ന്നത്.രാജ്യതലസ്ഥാനമായ ദില്ലിയിൽ പെട്രോളിന് 75.25 രൂപയും ഡീസലിന് ‭68.1 രൂപയുമാണ്.രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 80.87 രൂപയും ഡീസലിന് ‭71.42 രൂപയുമാണ് വില നിലവാരം.അതേസമയം കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 78.68 രൂപയിലും ഡീസൽ ലിറ്ററിന് 73.23 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.കൊച്ചിയിൽ പെട്രോള് ലിറ്ററിന് 77.31 രൂപയും ഡീസൽ ‭71.84 ‬രൂപയുമാണ്.കോഴിക്കോട് എത്തുമ്പോൾ പെട്രോളിന് 77.64 രൂപയും ഡീസൽ ലിറ്ററിന് ‭72.17 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത് ### Headline : കേരളത്തിൽ പെട്രോൾ വില കുതിച്ചുയരുന്നു; പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി, ഒരുമാസത്തിനിടെ വൻ വർധന
10337
ദില്ലി: വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണ് അമര്ത്തിയാലും വോട്ട് താമരയ്ക്കെന്ന് ബിജെപി സ്ഥാനാര്ത്ഥി.ഹരിയാനയിലെ അസന്ദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥിയായ ബക്ഷിഷ് സിംഗ് വിര്ക് ആണ് വിവാദ പരാമര്ശം നടത്തി വെട്ടിലായിരിക്കുന്നത്.അസന്ദിലെ സിറ്റിംഗ് എംഎല്എ കൂടിയായ വിര്കിന്റെ വീഡിയോ രാഹുല് ഗാന്ധി ട്വിറ്ററിലൂടെ പുറത്ത് വിട്ടു.ബിജെപിയിലെ ഏറ്റവും സത്യസന്ധനായ ആള് എന്നാണ് രാഹുല് ഗാന്ധിയുടെ പരിഹാസം.പാര്ട്ടി അണികള് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ബിജെപി സ്ഥാനാര്ത്ഥി വിവാദ പരാമര്ശം നടത്തിയത്.ഏത് ബട്ടണില് കുത്തിയാലും വോട്ട് ബിജെപിക്ക് പോകുമെന്ന് മാത്രമല്ല, ആര് ആര്ക്ക് വോട്ട് ചെയ്തു എന്നതും തങ്ങള്ക്ക് അറിയാനാകും എന്നും ബക്ഷിഷ് സിംഗ് വിര്ക് അവകാശപ്പെടുകയുണ്ടായി.'മോദിജിയും മനോഹര്ലാല് ജിയും വലിയ ബുദ്ധിമാന്മാരാണ്.അതുകൊണ്ട് നിങ്ങള് ആര്ക്ക് വോട്ട് ചെയ്താലും അത് ബിജെപിക്കേ പോകൂ.യന്ത്രത്തിലെ ആ ഭാഗം തങ്ങള് ശരിയാക്കിയിട്ടുണ്ടെന്നും' ബിജെപി സ്ഥാനാര്ത്ഥി പറഞ്ഞിരുന്നു.പ്രസംഗം വിവാദമായതോടെ വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട് ബക്ഷിഷ് രംഗത്ത് വന്നിട്ടുണ്ട്.താന് വോട്ടിംഗ് മെഷീനുകളെ കുറിച്ച് പറഞ്ഞിട്ടേ ഇല്ലെന്നും തനിക്ക് ഇവിഎമ്മിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും വിശ്വാസമുണ്ടെന്നും ബക്ഷിഷ് പറഞ്ഞു.ബക്ഷിഷിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്.ബക്ഷിഷിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്ന്ന് വന്നുകൊണ്ടിരിക്കുന്നത്.കേന്ദ്രത്തിലെ ഭരണ കക്ഷിയായ ബിജെപി വോട്ടിംഗ് യന്ത്രങ്ങലില് തിരിമറി നടത്തുന്നതായുളള ആരോപണം പ്രതിപക്ഷ കക്ഷികള് നിരന്തരം ഉന്നയിക്കാറുണ്ട്.അതിനിടെയാണ് ബിജെപി സ്ഥാനാര്ത്ഥിയുടെ ഈ അവകാശവാദം
ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരയ്ക്ക്, ആര് ആർക്ക് വോട്ട് ചെയ്തെന്നും അറിയാമെന്ന് ബിജെപി നേതാവ്
https://malayalam.oneindia.com/news/india/every-vote-in-evm-goes-to-lotus-claims-bjp-candidate-in-haryana-235562.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണ് അമര്ത്തിയാലും വോട്ട് താമരയ്ക്കെന്ന് ബിജെപി സ്ഥാനാര്ത്ഥി.ഹരിയാനയിലെ അസന്ദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥിയായ ബക്ഷിഷ് സിംഗ് വിര്ക് ആണ് വിവാദ പരാമര്ശം നടത്തി വെട്ടിലായിരിക്കുന്നത്.അസന്ദിലെ സിറ്റിംഗ് എംഎല്എ കൂടിയായ വിര്കിന്റെ വീഡിയോ രാഹുല് ഗാന്ധി ട്വിറ്ററിലൂടെ പുറത്ത് വിട്ടു.ബിജെപിയിലെ ഏറ്റവും സത്യസന്ധനായ ആള് എന്നാണ് രാഹുല് ഗാന്ധിയുടെ പരിഹാസം.പാര്ട്ടി അണികള് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ബിജെപി സ്ഥാനാര്ത്ഥി വിവാദ പരാമര്ശം നടത്തിയത്.ഏത് ബട്ടണില് കുത്തിയാലും വോട്ട് ബിജെപിക്ക് പോകുമെന്ന് മാത്രമല്ല, ആര് ആര്ക്ക് വോട്ട് ചെയ്തു എന്നതും തങ്ങള്ക്ക് അറിയാനാകും എന്നും ബക്ഷിഷ് സിംഗ് വിര്ക് അവകാശപ്പെടുകയുണ്ടായി.'മോദിജിയും മനോഹര്ലാല് ജിയും വലിയ ബുദ്ധിമാന്മാരാണ്.അതുകൊണ്ട് നിങ്ങള് ആര്ക്ക് വോട്ട് ചെയ്താലും അത് ബിജെപിക്കേ പോകൂ.യന്ത്രത്തിലെ ആ ഭാഗം തങ്ങള് ശരിയാക്കിയിട്ടുണ്ടെന്നും' ബിജെപി സ്ഥാനാര്ത്ഥി പറഞ്ഞിരുന്നു.പ്രസംഗം വിവാദമായതോടെ വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട് ബക്ഷിഷ് രംഗത്ത് വന്നിട്ടുണ്ട്.താന് വോട്ടിംഗ് മെഷീനുകളെ കുറിച്ച് പറഞ്ഞിട്ടേ ഇല്ലെന്നും തനിക്ക് ഇവിഎമ്മിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും വിശ്വാസമുണ്ടെന്നും ബക്ഷിഷ് പറഞ്ഞു.ബക്ഷിഷിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്.ബക്ഷിഷിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്ന്ന് വന്നുകൊണ്ടിരിക്കുന്നത്.കേന്ദ്രത്തിലെ ഭരണ കക്ഷിയായ ബിജെപി വോട്ടിംഗ് യന്ത്രങ്ങലില് തിരിമറി നടത്തുന്നതായുളള ആരോപണം പ്രതിപക്ഷ കക്ഷികള് നിരന്തരം ഉന്നയിക്കാറുണ്ട്.അതിനിടെയാണ് ബിജെപി സ്ഥാനാര്ത്ഥിയുടെ ഈ അവകാശവാദം ### Headline : ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരയ്ക്ക്, ആര് ആർക്ക് വോട്ട് ചെയ്തെന്നും അറിയാമെന്ന് ബിജെപി നേതാവ്
10338
കണ്ണൂര്: വിവാദങ്ങളില് മുങ്ങി നില്ക്കുന്നതിനിടയിലും മികച്ച തിരഞ്ഞെടുപ്പ് വിജയം നേടി എസ്എഫ്ഐ.കണ്ണൂര് സര്വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് എസ്എഫ്ഐ കൂറ്റന് വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.മുഴുവന് സീറ്റുകളും വന് ഭൂരിപക്ഷത്തില് നേടി ഇക്കുറിയും എസ്എഫ്ഐ കണ്ണൂര് സര്വ്വകലാശാല യൂണിയന് ഭരണം പിടിച്ചെടുത്തു.ടി കെ ശിശിരയാണ് യൂണിയന് ചെയര്പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.മൊറാഴ സ്റ്റെംസ് കോളേജിലെ ബിരുദ വിദ്യാര്ത്ഥിനിയാണ്..75 വോട്ടുകള് നേടിയാണ് ശിശിര എതിര് സ്ഥാനാര്ത്ഥിയായ അലന് ജോ റെജിയെ പരാജയപ്പെടുത്തിയത്.38 വോട്ടുകള് മാത്രമേ അലന് നേടാന് സാധിച്ചുളളൂ.ജനറല് സെക്രട്ടറിയായി ടികെ വിഷ്ണു രാജിനെ തിരഞ്ഞെടുത്തു.മുന്നാട് പീപ്പിള്സ് കോളേജ് വിദ്യാര്ത്ഥിയാണ്.പയ്യന്നൂര് കോളേജ് വിദ്യാര്ത്ഥി പ്രണവ് പ്രഭാകരനെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു.പിലാത്തറ കോ ഓപ്പറേറ്റീവ് ആര്ട്സ് കോളേജിലെ പി ദര്ശനയെ ലേഡി വൈസ് ചെയര്പേഴ്സണായും ഡോ.പികെ രാജന് മെമ്മോറിയല് ക്യാംപസ്സിലെ എംവി അനൂപിനെ വൈസ് ചെയര്മാനായും തിരഞ്ഞെടുത്തു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില് എസ്എഫ്ഐക്കെതിരെ കെഎസ്യു അടക്കമുളള സംഘടനകള് വന് പ്രതിഷേധം ഉയര്ത്തിക്കൊണ്ട് വരികെയാണ് എസ്എഫ്ഐയുടെ വിജയം.വിവാദങ്ങള്ക്കിടെ തൃശൂര് സെന്റ് തോമസ് കോളേജ് യൂണിയന് തിരഞ്ഞെടുപ്പിലും എസ്എഫ്ഐ ഉജ്ജ്വല വിജയം നേടിയിരുന്നു
വിവാദങ്ങൾക്കിടെയും തിളങ്ങി എസ്എഫ്ഐ, കണ്ണൂര് സര്വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് കൂറ്റൻ വിജയം
https://malayalam.oneindia.com/news/kerala/sfi-wins-kannur-university-union-election-230805.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: വിവാദങ്ങളില് മുങ്ങി നില്ക്കുന്നതിനിടയിലും മികച്ച തിരഞ്ഞെടുപ്പ് വിജയം നേടി എസ്എഫ്ഐ.കണ്ണൂര് സര്വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് എസ്എഫ്ഐ കൂറ്റന് വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.മുഴുവന് സീറ്റുകളും വന് ഭൂരിപക്ഷത്തില് നേടി ഇക്കുറിയും എസ്എഫ്ഐ കണ്ണൂര് സര്വ്വകലാശാല യൂണിയന് ഭരണം പിടിച്ചെടുത്തു.ടി കെ ശിശിരയാണ് യൂണിയന് ചെയര്പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.മൊറാഴ സ്റ്റെംസ് കോളേജിലെ ബിരുദ വിദ്യാര്ത്ഥിനിയാണ്..75 വോട്ടുകള് നേടിയാണ് ശിശിര എതിര് സ്ഥാനാര്ത്ഥിയായ അലന് ജോ റെജിയെ പരാജയപ്പെടുത്തിയത്.38 വോട്ടുകള് മാത്രമേ അലന് നേടാന് സാധിച്ചുളളൂ.ജനറല് സെക്രട്ടറിയായി ടികെ വിഷ്ണു രാജിനെ തിരഞ്ഞെടുത്തു.മുന്നാട് പീപ്പിള്സ് കോളേജ് വിദ്യാര്ത്ഥിയാണ്.പയ്യന്നൂര് കോളേജ് വിദ്യാര്ത്ഥി പ്രണവ് പ്രഭാകരനെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു.പിലാത്തറ കോ ഓപ്പറേറ്റീവ് ആര്ട്സ് കോളേജിലെ പി ദര്ശനയെ ലേഡി വൈസ് ചെയര്പേഴ്സണായും ഡോ.പികെ രാജന് മെമ്മോറിയല് ക്യാംപസ്സിലെ എംവി അനൂപിനെ വൈസ് ചെയര്മാനായും തിരഞ്ഞെടുത്തു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില് എസ്എഫ്ഐക്കെതിരെ കെഎസ്യു അടക്കമുളള സംഘടനകള് വന് പ്രതിഷേധം ഉയര്ത്തിക്കൊണ്ട് വരികെയാണ് എസ്എഫ്ഐയുടെ വിജയം.വിവാദങ്ങള്ക്കിടെ തൃശൂര് സെന്റ് തോമസ് കോളേജ് യൂണിയന് തിരഞ്ഞെടുപ്പിലും എസ്എഫ്ഐ ഉജ്ജ്വല വിജയം നേടിയിരുന്നു ### Headline : വിവാദങ്ങൾക്കിടെയും തിളങ്ങി എസ്എഫ്ഐ, കണ്ണൂര് സര്വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില് കൂറ്റൻ വിജയം
10339
ദില്ലി: ഇന്ത്യ പാകിസ്താന് പ്രശ്നങ്ങള് രൂക്ഷമാവുന്ന സാഹചര്യത്തില് പാകിസ്തനാനില് നിന്നുള്ള പൗരന്മാര്ക്കെതിരെ യുഎസ്സിന്റെ നടപടി.പാകിസ്താന് വംശജരുടെ വിസാ കാലാവധി കുറയ്ക്കാനാണ് തീരുമാനം.അഞ്ച് വര്ഷത്തില് നിന്ന് മൂന്ന് മാസത്തിലേക്കാണ് കുറച്ചത്.വന് വെട്ടിക്കുറയ്ക്കലാണ് ഉണ്ടായിരിക്കുന്നത്.പുതുക്കിയ വിസാ നടപടിയാണെന്ന് അമേരിക്ക വിശദീകരിക്കുന്നു.അതേസമയം ഇന്ത്യയുടെ സമ്മര്ദത്തെ തുടര്ന്നാണ് തീരുമാനമെന്നാണ് സൂചന.പൗരന്മാരെ കൂടാതെ പാകിസ്താനില് നിന്നുള്ള മാധ്യമപ്രവര്ത്തകര്ക്കും ഈ നിയമം ബാധകമാകും.ഇനിയുള്ള എല്ലാ വിസകളും മൂന്ന് മാസത്തേക്കാണ് ലഭിക്കുക.അതേസമയം വിസാ അപേക്ഷയ്ക്കുള്ള നിരക്കുകളും യുഎസ് വര്ധിപ്പിച്ചിട്ടുണ്ട്.നിലവില് 160 യുഎസ്സ് ഡോളറാണ്.ഇത് പാകിസ്താന് പൗരന്മാര്ക്ക് 192 ഡോളറായി വര്ധിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വ്യാപാര സുഹൃദ് രാജ്യങ്ങളുടെ പട്ടികയില് നിന്ന് ഇന്ത്യയെ യുഎസ്സ് ഒഴിവാക്കിയിരുന്നു.ഈ നീക്കത്തില് ഇന്ത്യ യുഎസ്സ് വ്യാപാര ബന്ധം പ്രതിസന്ധിയിലാവുമെന്ന ഘട്ടത്തിലാണ്.അതിനിടെയാണ് പാകിസ്താനെതിരെയും നടപടിയെടുത്തത്.യുഎസ് പൗരന്മാര്ക്കുള്ള വിസാ നടപടികളില് പാകിസ്താന് മാറ്റം വരുത്തിയതിനെ തുടര്ന്നാണ് യുഎസ്സ് കടുത്ത നടപടിയെടുത്തത്.പാകിസ്താന് വിസാ കാലാവധി കുറയ്ക്കുകയും വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തുക വര്ധിപ്പിക്കുകയും ചെയ്തിരുന്നു.ഇതില് അമേരിക്ക പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.തുടര്ന്നാണ് നടപടി വന്നത്.അതേസമയം ഇരുരാജ്യങ്ങളിലെയും സര്ക്കാര് ഉദ്യോഗസ്ഥരുടെ വിസാ നടപടികള് അവരെ നിയമിക്കുന്ന കാലയളവില് തന്നെയായിരിക്കും ഉണ്ടാവുക.നേരത്തെ യുഎസ് നയതന്ത്രജ്ഞര്ക്ക് പാകിസ്താനിലേക്ക് യാത്രാ വിലക്ക് ഉണ്ടാകുമെന്ന വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു.ഇത് യുഎസ്സ് ഇതേ വിലക്ക് പാകിസ്താന് ഏര്പ്പെടുത്തിയതിന് പിന്നാലെയായിരുന്നു.അമേരിക്കയിലെ പാക് നയതന്ത്രജ്ഞര്ക്ക് 40 കിലോമീറ്ററില് അധികം സഞ്ചരിക്കാനുള്ള അനുമതി യുഎസ്സ് നല്കിയിരുന്നില്ല
പാകിസ്താന് പൗരന്മാരുടെ വിസാ കാലാവധി യുഎസ് വെട്ടിക്കുറച്ചു, 5 വര്ഷത്തില് നിന്ന് 3 മാസത്തിലേക്ക്
https://malayalam.oneindia.com/news/international/us-cuts-visa-duration-for-pakistanis-220584.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ത്യ പാകിസ്താന് പ്രശ്നങ്ങള് രൂക്ഷമാവുന്ന സാഹചര്യത്തില് പാകിസ്തനാനില് നിന്നുള്ള പൗരന്മാര്ക്കെതിരെ യുഎസ്സിന്റെ നടപടി.പാകിസ്താന് വംശജരുടെ വിസാ കാലാവധി കുറയ്ക്കാനാണ് തീരുമാനം.അഞ്ച് വര്ഷത്തില് നിന്ന് മൂന്ന് മാസത്തിലേക്കാണ് കുറച്ചത്.വന് വെട്ടിക്കുറയ്ക്കലാണ് ഉണ്ടായിരിക്കുന്നത്.പുതുക്കിയ വിസാ നടപടിയാണെന്ന് അമേരിക്ക വിശദീകരിക്കുന്നു.അതേസമയം ഇന്ത്യയുടെ സമ്മര്ദത്തെ തുടര്ന്നാണ് തീരുമാനമെന്നാണ് സൂചന.പൗരന്മാരെ കൂടാതെ പാകിസ്താനില് നിന്നുള്ള മാധ്യമപ്രവര്ത്തകര്ക്കും ഈ നിയമം ബാധകമാകും.ഇനിയുള്ള എല്ലാ വിസകളും മൂന്ന് മാസത്തേക്കാണ് ലഭിക്കുക.അതേസമയം വിസാ അപേക്ഷയ്ക്കുള്ള നിരക്കുകളും യുഎസ് വര്ധിപ്പിച്ചിട്ടുണ്ട്.നിലവില് 160 യുഎസ്സ് ഡോളറാണ്.ഇത് പാകിസ്താന് പൗരന്മാര്ക്ക് 192 ഡോളറായി വര്ധിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വ്യാപാര സുഹൃദ് രാജ്യങ്ങളുടെ പട്ടികയില് നിന്ന് ഇന്ത്യയെ യുഎസ്സ് ഒഴിവാക്കിയിരുന്നു.ഈ നീക്കത്തില് ഇന്ത്യ യുഎസ്സ് വ്യാപാര ബന്ധം പ്രതിസന്ധിയിലാവുമെന്ന ഘട്ടത്തിലാണ്.അതിനിടെയാണ് പാകിസ്താനെതിരെയും നടപടിയെടുത്തത്.യുഎസ് പൗരന്മാര്ക്കുള്ള വിസാ നടപടികളില് പാകിസ്താന് മാറ്റം വരുത്തിയതിനെ തുടര്ന്നാണ് യുഎസ്സ് കടുത്ത നടപടിയെടുത്തത്.പാകിസ്താന് വിസാ കാലാവധി കുറയ്ക്കുകയും വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തുക വര്ധിപ്പിക്കുകയും ചെയ്തിരുന്നു.ഇതില് അമേരിക്ക പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.തുടര്ന്നാണ് നടപടി വന്നത്.അതേസമയം ഇരുരാജ്യങ്ങളിലെയും സര്ക്കാര് ഉദ്യോഗസ്ഥരുടെ വിസാ നടപടികള് അവരെ നിയമിക്കുന്ന കാലയളവില് തന്നെയായിരിക്കും ഉണ്ടാവുക.നേരത്തെ യുഎസ് നയതന്ത്രജ്ഞര്ക്ക് പാകിസ്താനിലേക്ക് യാത്രാ വിലക്ക് ഉണ്ടാകുമെന്ന വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു.ഇത് യുഎസ്സ് ഇതേ വിലക്ക് പാകിസ്താന് ഏര്പ്പെടുത്തിയതിന് പിന്നാലെയായിരുന്നു.അമേരിക്കയിലെ പാക് നയതന്ത്രജ്ഞര്ക്ക് 40 കിലോമീറ്ററില് അധികം സഞ്ചരിക്കാനുള്ള അനുമതി യുഎസ്സ് നല്കിയിരുന്നില്ല ### Headline : പാകിസ്താന് പൗരന്മാരുടെ വിസാ കാലാവധി യുഎസ് വെട്ടിക്കുറച്ചു, 5 വര്ഷത്തില് നിന്ന് 3 മാസത്തിലേക്ക്
10340
ഇന്ത്യ ന്യൂസിലൻഡ് ക്രിക്കറ്റ് പര്യടനത്തിൻലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.ന്യൂസിലൻഡ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ നടത്തിയത്.കെ എൽ രാഹുൽ(56), വിരാട് കോഹിലി(45), ശ്രേയസ് അയ്യർ(58) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ വിജയിച്ചത്.ജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി.പിന്നീട് രണ്ടാം വിക്കറ്റിൽ രാഹുലും, കോഹിലിയും ചേർന്ന് 99 റൺസ് നേടി.പിന്നീടതിയ ശ്രേയസ് അയ്യരും മികച്ച ബാറ്റിങ്ങ് നടത്തിയതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കി.അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ശ്രേയസ് അയ്യർ നടത്തിയത്.മികച്ച തുടക്കമാണ് ന്യൂസിലൻഡിന് ലഭിച്ചത്.കോളിന് മണ്റോ(59),കെയിന് വില്യംസന്(51), റോസ് ടെയ്ലര്(54) എന്നിവരാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.പരിക്കിന്റെ ശേഷം തിരിച്ചെത്തിയ വില്യംസൺ മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്.ബുംറ, ഠാക്കൂര്, ചഹല്, രവീന്ദ്ര ജഡേജ, ദുബെ എന്നിവർ ഇന്ത്യക്ക് വേണ്ടി ഒരോ വിക്കറ്റ് നേടി.ബിജെപി നേതാവിന്റെ 'മിനി പാക്കിസ്ഥാന്' ട്വീറ്റ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്
ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
https://www.malayalamexpress.in/archives/1030532/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇന്ത്യ ന്യൂസിലൻഡ് ക്രിക്കറ്റ് പര്യടനത്തിൻലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.ന്യൂസിലൻഡ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ നടത്തിയത്.കെ എൽ രാഹുൽ(56), വിരാട് കോഹിലി(45), ശ്രേയസ് അയ്യർ(58) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ വിജയിച്ചത്.ജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി.പിന്നീട് രണ്ടാം വിക്കറ്റിൽ രാഹുലും, കോഹിലിയും ചേർന്ന് 99 റൺസ് നേടി.പിന്നീടതിയ ശ്രേയസ് അയ്യരും മികച്ച ബാറ്റിങ്ങ് നടത്തിയതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കി.അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ശ്രേയസ് അയ്യർ നടത്തിയത്.മികച്ച തുടക്കമാണ് ന്യൂസിലൻഡിന് ലഭിച്ചത്.കോളിന് മണ്റോ(59),കെയിന് വില്യംസന്(51), റോസ് ടെയ്ലര്(54) എന്നിവരാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.പരിക്കിന്റെ ശേഷം തിരിച്ചെത്തിയ വില്യംസൺ മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്.ബുംറ, ഠാക്കൂര്, ചഹല്, രവീന്ദ്ര ജഡേജ, ദുബെ എന്നിവർ ഇന്ത്യക്ക് വേണ്ടി ഒരോ വിക്കറ്റ് നേടി.ബിജെപി നേതാവിന്റെ 'മിനി പാക്കിസ്ഥാന്' ട്വീറ്റ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ### Headline : ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
10341
കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും കനത്ത മഴ । തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.കേരളത്തിൽ 5 ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ജോതിരാദിത്യ സിന്ധ്യക്ക് അധ്യക്ഷ സ്ഥാനമില്ല...കാരണം ഇതാണ്, സോണിയ പറഞ്ഞത് ഇങ്ങനെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശനിയാഴ്ചും ഞായറാഴ്ചയും യെല്ലോ അലേർട്ട് ആയിരിക്കും.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലേർട്ട് തുടരും.ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരനന്ത നിവാരണ അതോരിറ്റി അറിയിച്ചു.അതേ സമയം മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പില്ല.ബംഗാൾ ഉൾക്കടലിൽ ഒഡീഷയ്ക്കടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കാലവർഷം വീണ്ടും ശക്തമാകാൻ കാരണം.വ്യാഴാഴ്ച കേരളത്തിൽ വ്യാപകമായി മഴ പെയ്തു.ഒറ്റപ്പാലത്ത് 15 സെന്റീമീറ്ററിലധികവും മാനന്തവാടിയിലും പെരിന്തൽമണ്ണയിലും 10 സെന്റീമീറ്റർ വീതവും മഴ ലഭിച്ചു.സംസ്ഥാനത്ത് ഇതുവരെ 11 ശതമാനം അധിക മഴയാണ് ലഭിച്ചത്.പാലക്കാട് ജില്ലയിലാണ് ഇത്തവണ സാധാരണ ലഭിക്കാറുള്ളതിൽ കൂടുതൽ മഴ ലഭിച്ചത്.39.88 ശതമാനം അധിക മഴയാണ് ജില്ലയിൽ ലഭിച്ചത്.കോഴിക്കോട് 36.87 ശതമാനവും മലപ്പുറത്ത് 21.17 ശതമാനവും അധിക മഴ ലഭിച്ചു.എന്നാൽ ഇടുക്കി ജില്ലയിൽ ഇത്തവണ 13.13 ശതമാനം കുറവ് മഴയാണ് ലഭിച്ചത്
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, 5 ദിവസം കൂടി മഴ തുടരും
https://malayalam.oneindia.com/news/kerala/rain-in-kerala-yellow-alert-in-9-districts-233096.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും കനത്ത മഴ । തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.കേരളത്തിൽ 5 ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ജോതിരാദിത്യ സിന്ധ്യക്ക് അധ്യക്ഷ സ്ഥാനമില്ല...കാരണം ഇതാണ്, സോണിയ പറഞ്ഞത് ഇങ്ങനെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശനിയാഴ്ചും ഞായറാഴ്ചയും യെല്ലോ അലേർട്ട് ആയിരിക്കും.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലേർട്ട് തുടരും.ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരനന്ത നിവാരണ അതോരിറ്റി അറിയിച്ചു.അതേ സമയം മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പില്ല.ബംഗാൾ ഉൾക്കടലിൽ ഒഡീഷയ്ക്കടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കാലവർഷം വീണ്ടും ശക്തമാകാൻ കാരണം.വ്യാഴാഴ്ച കേരളത്തിൽ വ്യാപകമായി മഴ പെയ്തു.ഒറ്റപ്പാലത്ത് 15 സെന്റീമീറ്ററിലധികവും മാനന്തവാടിയിലും പെരിന്തൽമണ്ണയിലും 10 സെന്റീമീറ്റർ വീതവും മഴ ലഭിച്ചു.സംസ്ഥാനത്ത് ഇതുവരെ 11 ശതമാനം അധിക മഴയാണ് ലഭിച്ചത്.പാലക്കാട് ജില്ലയിലാണ് ഇത്തവണ സാധാരണ ലഭിക്കാറുള്ളതിൽ കൂടുതൽ മഴ ലഭിച്ചത്.39.88 ശതമാനം അധിക മഴയാണ് ജില്ലയിൽ ലഭിച്ചത്.കോഴിക്കോട് 36.87 ശതമാനവും മലപ്പുറത്ത് 21.17 ശതമാനവും അധിക മഴ ലഭിച്ചു.എന്നാൽ ഇടുക്കി ജില്ലയിൽ ഇത്തവണ 13.13 ശതമാനം കുറവ് മഴയാണ് ലഭിച്ചത് ### Headline : സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, 5 ദിവസം കൂടി മഴ തുടരും
10342
കൊച്ചി: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി താര സംഘടനയായ എഎംഎംഎയുടെ നേതൃയോഗം ഇന്ന് ചേരും.കൊച്ചിയിൽ ചേരുന്ന യോഗത്തിൽ എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.കഴിഞ്ഞ 22 ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോഹൻലാൽ എത്താതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.ചർച്ചകൾക്കായി ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ.ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് തീർക്കാൻ ഷെയ്നിന് നിർമാതാക്കൾ നൽകിയ സമയ പരിധി ആറിന് അവസാനിച്ചിരുന്നു.എഎംഎംഎ യോഗത്തിൽ തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു ഷെയ്ൻ.അതേസമയം, നടൻ ഷെയ്ൻ നിഗമിനെതിരെ കര്ശന നിലപാടുമായി മുന്നോട്ടുപോകുകയാണ് നിര്മ്മാതാക്കളുടെ സംഘടന.ഷെയ്നുമായി കരാറുണ്ടായിരുന്ന നാല് സിനിമകൾ കൂടി ഉപേക്ഷിക്കാനാണ് നിര്മ്മാതാക്കളുടെ തീരുമാനം
ഷെയ്ന് പ്രശ്നത്തില് നിര്ണായക ചര്ച്ച; അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയില്
https://www.malayalamexpress.in/archives/1006789/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി താര സംഘടനയായ എഎംഎംഎയുടെ നേതൃയോഗം ഇന്ന് ചേരും.കൊച്ചിയിൽ ചേരുന്ന യോഗത്തിൽ എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.കഴിഞ്ഞ 22 ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോഹൻലാൽ എത്താതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.ചർച്ചകൾക്കായി ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ.ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് തീർക്കാൻ ഷെയ്നിന് നിർമാതാക്കൾ നൽകിയ സമയ പരിധി ആറിന് അവസാനിച്ചിരുന്നു.എഎംഎംഎ യോഗത്തിൽ തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു ഷെയ്ൻ.അതേസമയം, നടൻ ഷെയ്ൻ നിഗമിനെതിരെ കര്ശന നിലപാടുമായി മുന്നോട്ടുപോകുകയാണ് നിര്മ്മാതാക്കളുടെ സംഘടന.ഷെയ്നുമായി കരാറുണ്ടായിരുന്ന നാല് സിനിമകൾ കൂടി ഉപേക്ഷിക്കാനാണ് നിര്മ്മാതാക്കളുടെ തീരുമാനം ### Headline : ഷെയ്ന് പ്രശ്നത്തില് നിര്ണായക ചര്ച്ച; അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയില്
10343
ക്ക് വോട്ട് ചോരാതിരിക്കാന് മരിക്കാനും തയ്യാറാണ്, പ്രിയങ്ക ദില്ലി: കോണ്ഗ്രസും ബിജെപി യും ഒരേ നാണയത്തിന്റെ ഇരുവശമാണെന്നും, കോണ്ഗ്രസ് ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്നുമുള്ള മായാവതിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി.ഉത്തര്പ്രദേശില് പോരാടുക അല്ലെങ്കില് മരിക്കുക എന്ന സാഹചര്യത്തിലാണ് കോണ്ഗ്രസുള്ളതെന്നും, ബിജെപിക്ക് വോട്ടു ചോരാതിരിക്കാന് മരിക്കാനും തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു.ദുര്ബല സ്ഥാനാര്ത്ഥികള് ബിജെപിയുടെ വോട്ട് ചോര്ത്തുമെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും പ്രിയങ്ക പറഞ്ഞു.കോണ്ഗ്രസ് സ്വന്തം ശക്തി തെളിയിക്കാനാണ് യുപിയില് മത്സരിക്കുന്നത്.ഇത് നേരത്തെ തന്നെ താന് വ്യക്തമാക്കിയതാണ്.എല്ലാ മണ്ഡലങ്ങൡും ശക്തമായ പോരാട്ടമാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥികള് കാഴ്ച്ചവെക്കുന്നത്.ഇത്രയും ചെയ്തിട്ടും ബിജെപിക്ക് വോട്ട് ചോരുന്നുണ്ടെങ്കില് അതില് പ്രശ്നമുണ്ട്.ബിജെപിക്ക് വോട്ടു ചോരാതിരിക്കാന് താന് മരിക്കാന് തയ്യാറാണെന്നും പ്രിയങ്ക വ്യക്തമാക്കി.അതേസമയം കോണ്ഗ്രസ് മികച്ച സ്ഥാനാര്ത്ഥികളെയാണ് യുപിയില് മത്സരിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.അത് ബിജെപിയുടെ വോട്ട് ബാങ്ക് ചോര്ത്തുകയോ, ശക്തമായ പോരാട്ടമോ കാഴ്ച്ചവെക്കുകയും ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.ബിജെപിയാണ് കോണ്ഗ്രസിന്റെ പ്രധാന എതിരാളി.കോണ്ഗ്രസിന്റെയും ബിജെപിയുടെയും ആശയങ്ങള് തമ്മില് ഒരുപാട് വ്യത്യാസമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.ബിജെപിയുടെയും കോണ്ഗ്രസിന്റെയും പ്രധാന എതിരാളി മഹാസഖ്യമാണെന്നും, തങ്ങളെ തോല്പ്പിക്കാനായി ഇരുവരും ഒത്തുകളിക്കുകയാണെന്നും മായാവതി ആരോപിച്ചിരുന്നു.രാഹുല് ഗാന്ധിപാര്ലമെന്റില് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ഈ സഖ്യത്തിന്റെ ഭാഗമാണെന്നായിരുന്നു മായാവതിയുടെ ആരോപണം
ബിജെപിക്ക് വോട്ട് ചോരാതിരിക്കാന് മരിക്കാനും തയ്യാറാണ്.... മായാവതിക്ക് മറുപടിയുമായി പ്രിയങ്ക
https://malayalam.oneindia.com/news/india/i-would-rather-die-than-help-bjp-priyanka-reply-to-mayawati-224482.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ക്ക് വോട്ട് ചോരാതിരിക്കാന് മരിക്കാനും തയ്യാറാണ്, പ്രിയങ്ക ദില്ലി: കോണ്ഗ്രസും ബിജെപി യും ഒരേ നാണയത്തിന്റെ ഇരുവശമാണെന്നും, കോണ്ഗ്രസ് ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്നുമുള്ള മായാവതിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി.ഉത്തര്പ്രദേശില് പോരാടുക അല്ലെങ്കില് മരിക്കുക എന്ന സാഹചര്യത്തിലാണ് കോണ്ഗ്രസുള്ളതെന്നും, ബിജെപിക്ക് വോട്ടു ചോരാതിരിക്കാന് മരിക്കാനും തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു.ദുര്ബല സ്ഥാനാര്ത്ഥികള് ബിജെപിയുടെ വോട്ട് ചോര്ത്തുമെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും പ്രിയങ്ക പറഞ്ഞു.കോണ്ഗ്രസ് സ്വന്തം ശക്തി തെളിയിക്കാനാണ് യുപിയില് മത്സരിക്കുന്നത്.ഇത് നേരത്തെ തന്നെ താന് വ്യക്തമാക്കിയതാണ്.എല്ലാ മണ്ഡലങ്ങൡും ശക്തമായ പോരാട്ടമാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥികള് കാഴ്ച്ചവെക്കുന്നത്.ഇത്രയും ചെയ്തിട്ടും ബിജെപിക്ക് വോട്ട് ചോരുന്നുണ്ടെങ്കില് അതില് പ്രശ്നമുണ്ട്.ബിജെപിക്ക് വോട്ടു ചോരാതിരിക്കാന് താന് മരിക്കാന് തയ്യാറാണെന്നും പ്രിയങ്ക വ്യക്തമാക്കി.അതേസമയം കോണ്ഗ്രസ് മികച്ച സ്ഥാനാര്ത്ഥികളെയാണ് യുപിയില് മത്സരിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.അത് ബിജെപിയുടെ വോട്ട് ബാങ്ക് ചോര്ത്തുകയോ, ശക്തമായ പോരാട്ടമോ കാഴ്ച്ചവെക്കുകയും ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.ബിജെപിയാണ് കോണ്ഗ്രസിന്റെ പ്രധാന എതിരാളി.കോണ്ഗ്രസിന്റെയും ബിജെപിയുടെയും ആശയങ്ങള് തമ്മില് ഒരുപാട് വ്യത്യാസമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.ബിജെപിയുടെയും കോണ്ഗ്രസിന്റെയും പ്രധാന എതിരാളി മഹാസഖ്യമാണെന്നും, തങ്ങളെ തോല്പ്പിക്കാനായി ഇരുവരും ഒത്തുകളിക്കുകയാണെന്നും മായാവതി ആരോപിച്ചിരുന്നു.രാഹുല് ഗാന്ധിപാര്ലമെന്റില് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ഈ സഖ്യത്തിന്റെ ഭാഗമാണെന്നായിരുന്നു മായാവതിയുടെ ആരോപണം ### Headline : ബിജെപിക്ക് വോട്ട് ചോരാതിരിക്കാന് മരിക്കാനും തയ്യാറാണ്.... മായാവതിക്ക് മറുപടിയുമായി പ്രിയങ്ക
10344
തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചില്ലങ്കിൽ ഈ മാസം 16 മുതൽ ലോഡ് ഷെഡിങ് വേണ്ടി വരുമെന്ന് കെഎസ്ഇബി.നിലവിൽ സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്.അതായത് 86 ദിവസം വൈദ്യുതി ഉൽപ്പാദിപ്പിക്കനുള്ള വെള്ളം മാത്രമാണുള്ളത്.നിലവിലെ സ്ഥിതിയിൽ മഴ ശക്തിപ്രാപിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം അത്യാവശ്യമായി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.പന്തയത്തിൽ പണം തീർന്നു; ഭാര്യയെ പണയം വെച്ചു, സുഹൃത്തും ബന്ധുവും ബലാത്സംഗം ചെയ്തു 16ന് ചേരുന്ന കെഎസ്ഇബി യോഗത്തിൽ ഇതുസംബന്ധിച്ച് അന്ചിമ തീരുമാനമെടുക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എൻഎ് പിള്ള അറിയിച്ചു.മഴ കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി നീക്കം നടത്തിയിരുന്നു.എന്നാൽ ജുലൈ പകുതിയോയെ മഴ ശക്തിപ്രാപിച്ചത് പ്രതീക്ഷ നൽകുകയായിരുന്നു.വിവിധ ജില്ലകളിൽ മികച്ച മഴയാണ് ലഭിച്ചിരുന്നത്.ഓഗസ്റ്റ് 31 വരെ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു.എന്നാല് കാലവര്ഷം പ്രതീക്ഷിച്ച രീതിയില് ഉണ്ടായില്ല.കർക്കിടമാസമായിട്ട് പോലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചില്ല.കാലവർഷത്തിന്റെ അവസാന രണ്ടുമാസങ്ങളായ ഓഗസ്തിലും സെപ്തംബറിലും രാജ്യത്ത് മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്
മുതൽ ലോഡ് ഷെഡിങിന് സാധ്യത; ആവശ്യമായ മഴ ലഭിച്ചാൽ വേണ്ടിവരില്ല, ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം
https://malayalam.oneindia.com/news/kerala/if-no-rain-till-16-kseb-will-implement-for-load-shedding-231102.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചില്ലങ്കിൽ ഈ മാസം 16 മുതൽ ലോഡ് ഷെഡിങ് വേണ്ടി വരുമെന്ന് കെഎസ്ഇബി.നിലവിൽ സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്.അതായത് 86 ദിവസം വൈദ്യുതി ഉൽപ്പാദിപ്പിക്കനുള്ള വെള്ളം മാത്രമാണുള്ളത്.നിലവിലെ സ്ഥിതിയിൽ മഴ ശക്തിപ്രാപിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം അത്യാവശ്യമായി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.പന്തയത്തിൽ പണം തീർന്നു; ഭാര്യയെ പണയം വെച്ചു, സുഹൃത്തും ബന്ധുവും ബലാത്സംഗം ചെയ്തു 16ന് ചേരുന്ന കെഎസ്ഇബി യോഗത്തിൽ ഇതുസംബന്ധിച്ച് അന്ചിമ തീരുമാനമെടുക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എൻഎ് പിള്ള അറിയിച്ചു.മഴ കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി നീക്കം നടത്തിയിരുന്നു.എന്നാൽ ജുലൈ പകുതിയോയെ മഴ ശക്തിപ്രാപിച്ചത് പ്രതീക്ഷ നൽകുകയായിരുന്നു.വിവിധ ജില്ലകളിൽ മികച്ച മഴയാണ് ലഭിച്ചിരുന്നത്.ഓഗസ്റ്റ് 31 വരെ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു.എന്നാല് കാലവര്ഷം പ്രതീക്ഷിച്ച രീതിയില് ഉണ്ടായില്ല.കർക്കിടമാസമായിട്ട് പോലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചില്ല.കാലവർഷത്തിന്റെ അവസാന രണ്ടുമാസങ്ങളായ ഓഗസ്തിലും സെപ്തംബറിലും രാജ്യത്ത് മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത് ### Headline : മുതൽ ലോഡ് ഷെഡിങിന് സാധ്യത; ആവശ്യമായ മഴ ലഭിച്ചാൽ വേണ്ടിവരില്ല, ഡാമുകളുടെ ജലനിരപ്പ് 21 ശതമാനം
10345
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബ് നോട്ടീസ് നൽകി.പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളി നടത്തിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ക്രൈംബ്രാഞ്ച് വഴിയൊരുക്കുകയായിരുന്നു.കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർഥികൾക്ക് മൂന്ന് തട്ടിപ്പുകാരുടെ പേരിൽ നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാൽ, മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി.പരീക്ഷയിൽ പ്രതികൾ നടത്തിയത് ഹൈടെക് തട്ടിപ്പാണെന്നും അതുകൊണ്ട് ശാസ്ത്രീയ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പിഎസ്സി ഭരണഘടനാ സ്ഥാപനമാണ്.ഉദ്യോഗാർഥികളുടെ നിയമനത്തിൽ സർക്കാരിന് ഇടപെടാൻ പരിമിധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പിഎസ്സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.വിഷയത്തിൽ അടിയന്തര പ്രാധാന്യമില്ലെന്നും അതിനാൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.വാളയാർ പീഡനം ; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ
പിഎസ്സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു; പ്രതിപക്ഷം
https://www.malayalamexpress.in/archives/907866/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബ് നോട്ടീസ് നൽകി.പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളി നടത്തിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ക്രൈംബ്രാഞ്ച് വഴിയൊരുക്കുകയായിരുന്നു.കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർഥികൾക്ക് മൂന്ന് തട്ടിപ്പുകാരുടെ പേരിൽ നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാൽ, മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി.പരീക്ഷയിൽ പ്രതികൾ നടത്തിയത് ഹൈടെക് തട്ടിപ്പാണെന്നും അതുകൊണ്ട് ശാസ്ത്രീയ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പിഎസ്സി ഭരണഘടനാ സ്ഥാപനമാണ്.ഉദ്യോഗാർഥികളുടെ നിയമനത്തിൽ സർക്കാരിന് ഇടപെടാൻ പരിമിധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പിഎസ്സി പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.വിഷയത്തിൽ അടിയന്തര പ്രാധാന്യമില്ലെന്നും അതിനാൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.വാളയാർ പീഡനം ; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ ### Headline : പിഎസ്സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു; പ്രതിപക്ഷം
10346
കാക്കനാട്: നല്ല റോഡുണ്ടായിട്ട് വെളിച്ചമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ ഓട്ടം പോകുന്നതിനെ ചോദ്യംചെയ്ത യാത്രക്കാരികളെ അസഭ്യം പറഞ്ഞ് ഓട്ടോയിൽ നിന്നും ഇറക്കി വിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഓട്ടോ ഡ്രൈവറും പത്തനംതിട്ട സ്വദേശിയുമായ കെ.സുരേഷിന്റെ ലൈസൻസാണ് ആർ.ടി.ഒ.തെറിപ്പിച്ചത്.റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടം വിളിച്ച മൂന്ന് യുവതികളെയാണ് ഇയാൾ വാഹനത്തിൽ നിന്നും ഇറക്കിവിട്ടത്.ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ആർ.ടി.ഒ.കെ.മനോജ് കുമാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.രാത്രി 7.50-ന് നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് യുവതികൾ സുരേഷിന്റെ ഓട്ടോയിൽ കലൂരിലേക്ക് പോകുകയായിരുന്നു.എളുപ്പ വഴിയായ പ്രധാന റോഡിലൂടെ പോകാതെ മറ്റൊരു വഴിയിലൂടെയാണ് ഇയാൾ ഓട്ടോ ഓടിച്ചത്.വെളിച്ചമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ ഓട്ടോ പോകുന്നത് കണ്ട് യുവതികൾ ഇത് ചോദ്യം ചെയ്തു.ഉടൻ തന്നെ ഡ്രൈവർ വണ്ടി തിരിച്ച് യാത്രക്കാരികളെ റെയിൽവേ സ്റ്റേഷനിൽ തന്നെ തിരിച്ചു കൊണ്ടുവിട്ടു.യാത്രയ്ക്കിടയിൽ ഇവരോട് ചീത്ത പറഞ്ഞതായും യുവതികൾ ആർ.ടി.ഒ.യ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.മഹേഷ് ബാബു ചിത്രം 'സരിലേരു നീക്കെവ്വരൂ'; പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി
അസഭ്യം പറഞ്ഞ് യുവതികളെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടു ; ഡ്രൈവറുടെ ലൈസൻസ് തെറിച്ചു
https://www.malayalamexpress.in/archives/1014951/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാക്കനാട്: നല്ല റോഡുണ്ടായിട്ട് വെളിച്ചമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ ഓട്ടം പോകുന്നതിനെ ചോദ്യംചെയ്ത യാത്രക്കാരികളെ അസഭ്യം പറഞ്ഞ് ഓട്ടോയിൽ നിന്നും ഇറക്കി വിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഓട്ടോ ഡ്രൈവറും പത്തനംതിട്ട സ്വദേശിയുമായ കെ.സുരേഷിന്റെ ലൈസൻസാണ് ആർ.ടി.ഒ.തെറിപ്പിച്ചത്.റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടം വിളിച്ച മൂന്ന് യുവതികളെയാണ് ഇയാൾ വാഹനത്തിൽ നിന്നും ഇറക്കിവിട്ടത്.ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ആർ.ടി.ഒ.കെ.മനോജ് കുമാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.രാത്രി 7.50-ന് നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് യുവതികൾ സുരേഷിന്റെ ഓട്ടോയിൽ കലൂരിലേക്ക് പോകുകയായിരുന്നു.എളുപ്പ വഴിയായ പ്രധാന റോഡിലൂടെ പോകാതെ മറ്റൊരു വഴിയിലൂടെയാണ് ഇയാൾ ഓട്ടോ ഓടിച്ചത്.വെളിച്ചമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ ഓട്ടോ പോകുന്നത് കണ്ട് യുവതികൾ ഇത് ചോദ്യം ചെയ്തു.ഉടൻ തന്നെ ഡ്രൈവർ വണ്ടി തിരിച്ച് യാത്രക്കാരികളെ റെയിൽവേ സ്റ്റേഷനിൽ തന്നെ തിരിച്ചു കൊണ്ടുവിട്ടു.യാത്രയ്ക്കിടയിൽ ഇവരോട് ചീത്ത പറഞ്ഞതായും യുവതികൾ ആർ.ടി.ഒ.യ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.മഹേഷ് ബാബു ചിത്രം 'സരിലേരു നീക്കെവ്വരൂ'; പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി ### Headline : അസഭ്യം പറഞ്ഞ് യുവതികളെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടു ; ഡ്രൈവറുടെ ലൈസൻസ് തെറിച്ചു
10347
കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളി തന്നെ കുടുക്കാന് ശ്രമിക്കുന്നുവെന്ന് ഭർത്താവ് ഷാജു."ജോളിയെ വിവാഹം ചെയ്യാന് സിലിയുടെ സഹോദരന് പ്രേരിപ്പിച്ചിരുന്നു.തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങിയിരുന്നു.എന്നാൽ ഒരു വർഷം കഴിഞ്ഞേ സാധിക്കൂ എന്ന് താൻ പറഞ്ഞു.തന്റെ മകൾ പിഞ്ചു കുഞ്ഞായതിനാലാണ് പോസ്റ്റുമോർട്ടത്തിനു വിസമ്മതിച്ചത്.ജോളിയുടെ ഉന്നതബന്ധങ്ങൾ പലരിൽ നിന്നായി പറഞ്ഞു കേട്ടിരുന്നു.എന്നാൽ ഇക്കാര്യം ജോളിയോടു സംസാരിച്ചിട്ടില്ല.ജോളിയുടെ മൊബൈലിൽ റോയിയുടെ ഫോട്ടോ സേവ് ചെയ്തിരുന്നു.ഗർഭഛിദ്രം നടത്തിയതായി അറിവില്ല.മൂന്നു തവണ ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്.ശാരീരിക പ്രശ്നങ്ങള് കാരണമാണെന്നാണ് ജോളി പറഞ്ഞത്.ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താൻ പുറത്തിരുന്നു.വ്യക്തിഹത്യ നടത്താന് താല്പര്യമില്ല.ജോളി പ്രാർഥനകളിലും കുർബാനകളിലും പങ്കെടുക്കുമായിരുന്നു.താനും കൂടെപ്പോകാറുണ്ട്.തന്നെ വിവാഹം കഴിക്കാൻ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്കിയത് ജോളിയുടെ തന്ത്രമായിരുന്നു.ജോളി കാട്ടിയത് അപമര്യാദയാണ്.താനുമായുള്ള ഫോട്ടോ വിവാഹത്തിനുള്ള തറക്കല്ലിടലായിരുന്നു.അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ജോളിയുടെ ബന്ധങ്ങള് അന്വേഷിക്കാതിരുന്നത്.ജോളിക്ക് സ്വത്തല്ലാതെ മറ്റു താല്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല." - ഷാജു പറഞ്ഞു
സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്കിയത് ജോളിയുടെ തന്ത്രമായിരുന്നു'; ഷാജു
https://www.malayalamexpress.in/archives/862253/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളി തന്നെ കുടുക്കാന് ശ്രമിക്കുന്നുവെന്ന് ഭർത്താവ് ഷാജു."ജോളിയെ വിവാഹം ചെയ്യാന് സിലിയുടെ സഹോദരന് പ്രേരിപ്പിച്ചിരുന്നു.തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങിയിരുന്നു.എന്നാൽ ഒരു വർഷം കഴിഞ്ഞേ സാധിക്കൂ എന്ന് താൻ പറഞ്ഞു.തന്റെ മകൾ പിഞ്ചു കുഞ്ഞായതിനാലാണ് പോസ്റ്റുമോർട്ടത്തിനു വിസമ്മതിച്ചത്.ജോളിയുടെ ഉന്നതബന്ധങ്ങൾ പലരിൽ നിന്നായി പറഞ്ഞു കേട്ടിരുന്നു.എന്നാൽ ഇക്കാര്യം ജോളിയോടു സംസാരിച്ചിട്ടില്ല.ജോളിയുടെ മൊബൈലിൽ റോയിയുടെ ഫോട്ടോ സേവ് ചെയ്തിരുന്നു.ഗർഭഛിദ്രം നടത്തിയതായി അറിവില്ല.മൂന്നു തവണ ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്.ശാരീരിക പ്രശ്നങ്ങള് കാരണമാണെന്നാണ് ജോളി പറഞ്ഞത്.ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താൻ പുറത്തിരുന്നു.വ്യക്തിഹത്യ നടത്താന് താല്പര്യമില്ല.ജോളി പ്രാർഥനകളിലും കുർബാനകളിലും പങ്കെടുക്കുമായിരുന്നു.താനും കൂടെപ്പോകാറുണ്ട്.തന്നെ വിവാഹം കഴിക്കാൻ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്കിയത് ജോളിയുടെ തന്ത്രമായിരുന്നു.ജോളി കാട്ടിയത് അപമര്യാദയാണ്.താനുമായുള്ള ഫോട്ടോ വിവാഹത്തിനുള്ള തറക്കല്ലിടലായിരുന്നു.അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ജോളിയുടെ ബന്ധങ്ങള് അന്വേഷിക്കാതിരുന്നത്.ജോളിക്ക് സ്വത്തല്ലാതെ മറ്റു താല്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല." - ഷാജു പറഞ്ഞു ### Headline : സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്കിയത് ജോളിയുടെ തന്ത്രമായിരുന്നു'; ഷാജു
10348
്ട്ടി കണ്വീനര് അരവിന്ദ് കെജരിവാളുമായി വളറെ അടുപ്പമുള്ളയാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് ആം അദ്മി പാര്ട്ടിക്ക് തിരിച്ചടിയായി മുതിര്ന്ന നേതാവ് അശ്തോഷ് പാര്ട്ടിയില് നിന്ന് രാജിവെച്ചു.തീര്ത്തും വ്യക്തിപരമായ കാര്യങ്ങള് മുന്നിര്ത്തിയാണ് തന്റെ രാജിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.പാര്ട്ടിയില് അദ്ദേഹം നിലവില് ഒരു സ്ഥാനവും വഹിക്കുന്നില്ലെങ്കിലും പാര്ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില് അംഗമായിരുന്നു.പുസ്തകമെഴുതാനുള്ള രണ്ട് മാസത്തെ ലീവാണെന്ന് പറയുന്നുണ്ടെങ്കിലും രചന പൂര്ത്തിയക്കിയാലും അദ്ദേഹം തിരിച്ചുവരില്ലെന്നാണ് റിപ്പോര്ട്ട്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് ചാന്ദ്നിചൗക്ക് മണ്ഡലത്തില് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.പാര്ട്ടി കണ്വീനര് അരവിന്ദ് കെജരിവാളുമായി വളറെ അടുപ്പമുള്ളയാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.അതേസമയം പാര്ട്ടിയില് ഒതുക്കപ്പെട്ടിരുന്നുവെന്നും അതില് അദ്ദേഹത്തിന് അസംതൃപ്തിയുണ്ടായെന്നും ഇതാണ് രാജിയിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്ട്ടുകള്.നേരത്തെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.ഇതും രാജിയിലേക്ക് നയിച്ചു.പാര്ട്ടിയില് തന്നെ ഇതുവരെ പിന്തുണച്ചവര്ക്ക് നന്ദിയും അദ്ദേഹം ട്വീറ്റിലൂടെ അറിയിക്കുന്നുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങവെ അശുതോഷിനെപ്പൊലൊരു നേതാവിനെ നഷ്ടപ്പെടുന്നത് എ.എ.പിക്ക് തിരിച്ചടിയാകും.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില് പ്രതിപക്ഷ സഖ്യത്തോടൊപ്പം നില്ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് കെജരിവാള് അടുത്തിടെ വ്യക്തമാക്കിയിരുന്നു.ഡല്ഹിക്ക് പുറമെ ഹരിയാനയാണ് എ.എ.പി പ്രതീക്ഷ വെക്കുന്ന മറ്റൊരു സംസ്ഥാനം
ആം ആദ്മിയില് നിന്നും മുതിര്ന്ന നേതാവ് അശ്തോഷ് രാജിവെച്ചു
https://bignewskerala.com/2018/08/15/aap-leader-ashuthosh-resigns/7389/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്ട്ടി കണ്വീനര് അരവിന്ദ് കെജരിവാളുമായി വളറെ അടുപ്പമുള്ളയാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് ആം അദ്മി പാര്ട്ടിക്ക് തിരിച്ചടിയായി മുതിര്ന്ന നേതാവ് അശ്തോഷ് പാര്ട്ടിയില് നിന്ന് രാജിവെച്ചു.തീര്ത്തും വ്യക്തിപരമായ കാര്യങ്ങള് മുന്നിര്ത്തിയാണ് തന്റെ രാജിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.പാര്ട്ടിയില് അദ്ദേഹം നിലവില് ഒരു സ്ഥാനവും വഹിക്കുന്നില്ലെങ്കിലും പാര്ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില് അംഗമായിരുന്നു.പുസ്തകമെഴുതാനുള്ള രണ്ട് മാസത്തെ ലീവാണെന്ന് പറയുന്നുണ്ടെങ്കിലും രചന പൂര്ത്തിയക്കിയാലും അദ്ദേഹം തിരിച്ചുവരില്ലെന്നാണ് റിപ്പോര്ട്ട്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് ചാന്ദ്നിചൗക്ക് മണ്ഡലത്തില് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.പാര്ട്ടി കണ്വീനര് അരവിന്ദ് കെജരിവാളുമായി വളറെ അടുപ്പമുള്ളയാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.അതേസമയം പാര്ട്ടിയില് ഒതുക്കപ്പെട്ടിരുന്നുവെന്നും അതില് അദ്ദേഹത്തിന് അസംതൃപ്തിയുണ്ടായെന്നും ഇതാണ് രാജിയിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്ട്ടുകള്.നേരത്തെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല.ഇതും രാജിയിലേക്ക് നയിച്ചു.പാര്ട്ടിയില് തന്നെ ഇതുവരെ പിന്തുണച്ചവര്ക്ക് നന്ദിയും അദ്ദേഹം ട്വീറ്റിലൂടെ അറിയിക്കുന്നുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങവെ അശുതോഷിനെപ്പൊലൊരു നേതാവിനെ നഷ്ടപ്പെടുന്നത് എ.എ.പിക്ക് തിരിച്ചടിയാകും.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില് പ്രതിപക്ഷ സഖ്യത്തോടൊപ്പം നില്ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് കെജരിവാള് അടുത്തിടെ വ്യക്തമാക്കിയിരുന്നു.ഡല്ഹിക്ക് പുറമെ ഹരിയാനയാണ് എ.എ.പി പ്രതീക്ഷ വെക്കുന്ന മറ്റൊരു സംസ്ഥാനം ### Headline : ആം ആദ്മിയില് നിന്നും മുതിര്ന്ന നേതാവ് അശ്തോഷ് രാജിവെച്ചു
10349
സംസ്ഥാന ബജറ്റ്: 2020-21 കാലയളവിൽ 20,000 കോടിയുടെ കിഫ്ബി പദ്ധതികള് 7, 2020, 10:16 തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്.വരുന്ന സാമ്പത്തിക വര്ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള് നടപ്പാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.കിഫ്ബിയില് ഉള്പ്പെടുത്തി 43 കിമി ദൂരത്തില് 10 ബൈപ്പാസുകള് നിര്മ്മിക്കും.22 കിമി ദൂരത്തില് 20 ഫ്ളൈ ഓവറുകള്, 51 കിലോമീറ്ററില് 74 പാലങ്ങള് എന്നിവ നിര്മ്മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.പുതിയതായി 44 സ്റ്റേഡിയങ്ങള് നിര്മ്മിക്കും.4383 കോടി രൂപയുടെ കുടിവെള്ള പദ്ധതികള് നടപ്പാക്കും.500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള് തുടങ്ങും.പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ മാറ്റിവെച്ചതായും ധനമന്ത്രി അറിയിച്ചു.ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടിയാണ് ബജറ്റില് അനുവദിച്ചത്.തീരദേശ വികസനത്തിന് 380 കോടി വകയിരുത്തി.। തീരദേശ പാക്കേജിന് മൊത്തത്തില് ആയിരം കോടിയും ബജറ്റില് നീക്കിവെച്ചു.പൊതുമരാമത്ത് വകുപ്പിന് 1500 കോടി രൂപയും നീക്കിവെച്ചതായി ബജറ്റില് ധമന്ത്രി പറഞ്ഞു.എല്ലാ ക്ഷേമ പെന്ഷനുകളും 1300 രൂപയാക്കി വര്ധിപ്പിച്ചു.100 രൂപ വീതമാണ് ഉയര്ത്തിയത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.അതേസമയം ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാന് അനുവദിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു
സംസ്ഥാന ബജറ്റ് കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്
https://malayalam.oneindia.com/news/kerala/kerala-budget-kiifb-projects-241634.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സംസ്ഥാന ബജറ്റ്: 2020-21 കാലയളവിൽ 20,000 കോടിയുടെ കിഫ്ബി പദ്ധതികള് 7, 2020, 10:16 തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്.വരുന്ന സാമ്പത്തിക വര്ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള് നടപ്പാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.കിഫ്ബിയില് ഉള്പ്പെടുത്തി 43 കിമി ദൂരത്തില് 10 ബൈപ്പാസുകള് നിര്മ്മിക്കും.22 കിമി ദൂരത്തില് 20 ഫ്ളൈ ഓവറുകള്, 51 കിലോമീറ്ററില് 74 പാലങ്ങള് എന്നിവ നിര്മ്മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.പുതിയതായി 44 സ്റ്റേഡിയങ്ങള് നിര്മ്മിക്കും.4383 കോടി രൂപയുടെ കുടിവെള്ള പദ്ധതികള് നടപ്പാക്കും.500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള് തുടങ്ങും.പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ മാറ്റിവെച്ചതായും ധനമന്ത്രി അറിയിച്ചു.ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടിയാണ് ബജറ്റില് അനുവദിച്ചത്.തീരദേശ വികസനത്തിന് 380 കോടി വകയിരുത്തി.। തീരദേശ പാക്കേജിന് മൊത്തത്തില് ആയിരം കോടിയും ബജറ്റില് നീക്കിവെച്ചു.പൊതുമരാമത്ത് വകുപ്പിന് 1500 കോടി രൂപയും നീക്കിവെച്ചതായി ബജറ്റില് ധമന്ത്രി പറഞ്ഞു.എല്ലാ ക്ഷേമ പെന്ഷനുകളും 1300 രൂപയാക്കി വര്ധിപ്പിച്ചു.100 രൂപ വീതമാണ് ഉയര്ത്തിയത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്.അതേസമയം ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാന് അനുവദിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു ### Headline : സംസ്ഥാന ബജറ്റ് കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്
10350
ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്.ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ചിത്രം ഒക്ടോബർ നാലിന് പ്രദർശനത്തിന് എത്തും.എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്.ചിത്രം നിർമിക്കുന്നത് ഒ തോമസ് പണിക്കർ ആണ്.സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റുകൾ ആക്കിയ ലിജോ ജോസിന്റെ ഈ ചിത്രം വളരെ മികച്ചതാണെന്ന് ഒരു അഭിമുഖത്തിൽ നടൻ ഇന്ദ്രജിത് പറഞ്ഞിരുന്നു.ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ചിത്രം ടൊറന്റോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ്..2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി.പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013) എന്നീ വിജയ ചിത്രങ്ങൾ ചെയ്തു 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം.ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി.2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിനും ലഭിച്ചു
ജല്ലിക്കട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/847072/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്.ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ചിത്രം ഒക്ടോബർ നാലിന് പ്രദർശനത്തിന് എത്തും.എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്.ചിത്രം നിർമിക്കുന്നത് ഒ തോമസ് പണിക്കർ ആണ്.സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റുകൾ ആക്കിയ ലിജോ ജോസിന്റെ ഈ ചിത്രം വളരെ മികച്ചതാണെന്ന് ഒരു അഭിമുഖത്തിൽ നടൻ ഇന്ദ്രജിത് പറഞ്ഞിരുന്നു.ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ചിത്രം ടൊറന്റോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ്..2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി.പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013) എന്നീ വിജയ ചിത്രങ്ങൾ ചെയ്തു 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം.ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി.2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിനും ലഭിച്ചു ### Headline : ജല്ലിക്കട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
10351
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ മുഖ്യമന്ത്രിപദം വേണ്ടെന്നുവച്ചുകൊണ്ടുള്ള ഒരുഒത്തുതീർപ്പിനും ശിവസേന തയ്യാറല്ലെന്ന് ഉദ്ധവ് താക്കറെ.രണ്ടര വര്ഷം മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നൽകുമെങ്കിൽ സര്ക്കാര് രൂപീകരണവുമായി മുന്നോട്ടു പോകാമെന്നും ശിവസേന അധ്യക്ഷന് ഉദ്ധവ് താക്കറെ പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നല്കിയ വാക്കു പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു."ബിജെപിയുമായുള്ള സഖ്യം തകര്ക്കാന് ആഗ്രഹിക്കുന്നില്ല.എന്നാല്, ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തു ബിജെപി നല്കിയ വാക്കു പാലിക്കണം.അധികാരം തുല്യമായി പങ്കുവയ്ക്കണം.ഇതിനായി ചര്ച്ചകള് നടത്താനും തയ്യാറാണ്.രണ്ടര വര്ഷത്തേക്ക് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്കാന് തയ്യാറാണെങ്കില് ബിജെപിക്ക് എന്നെ വിളിക്കാം.അല്ലെങ്കില് വേണ്ട" താക്കറെ പറഞ്ഞു.ബിജെപിയുടെ മൂലയില് ഒതുങ്ങി നില്ക്കാന് ഞങ്ങള്ക്കു താല്പര്യമില്ല.സ്വാഭിമാനമുള്ള പാര്ട്ടിയാണ് ശിവസേന.ആരുടെയും തണലില് നില്ക്കാന് ആഗ്രഹിക്കുന്നില്ല.നേരത്തെ തന്ന വാക്കു പാലിക്കാന് ബിജെപി തയ്യാറല്ലെങ്കില് പിന്നെ ചര്ച്ചകള് കൊണ്ട് എന്തുകാര്യം? ഉദ്ധവ് താക്കറെ ചോദിച്ചു.മുംബൈയില് ശിവസേന എംഎല്എമാരുടെ യോഗത്തില് സംസാരിക്കുമ്പോഴാണ് താക്കറെ ഇക്കാര്യങ്ങള് പറഞ്ഞത്.ഇതിനിടെ ബി.ജെ.പി പ്രതിനിധി സംഘം ഗവർണറെ കണ്ട് ചർച്ചനടത്തി.പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ കത്തുമായാണ് സംഘം എത്തിയതെങ്കിലും ശിവസേന നിലപാട് കർക്കശമാക്കിയതോടെ കത്ത് നല്കിയില്ല.അതേസമയം ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു
മുഖ്യമന്ത്രിപദം നൽകിയാൽ മാത്രം ചര്ച്ചയ്ക്ക് വിളിച്ചാല് മതി: ഉദ്ധവ് താക്കറെ
https://www.malayalamexpress.in/archives/908872/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ മുഖ്യമന്ത്രിപദം വേണ്ടെന്നുവച്ചുകൊണ്ടുള്ള ഒരുഒത്തുതീർപ്പിനും ശിവസേന തയ്യാറല്ലെന്ന് ഉദ്ധവ് താക്കറെ.രണ്ടര വര്ഷം മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നൽകുമെങ്കിൽ സര്ക്കാര് രൂപീകരണവുമായി മുന്നോട്ടു പോകാമെന്നും ശിവസേന അധ്യക്ഷന് ഉദ്ധവ് താക്കറെ പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നല്കിയ വാക്കു പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു."ബിജെപിയുമായുള്ള സഖ്യം തകര്ക്കാന് ആഗ്രഹിക്കുന്നില്ല.എന്നാല്, ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തു ബിജെപി നല്കിയ വാക്കു പാലിക്കണം.അധികാരം തുല്യമായി പങ്കുവയ്ക്കണം.ഇതിനായി ചര്ച്ചകള് നടത്താനും തയ്യാറാണ്.രണ്ടര വര്ഷത്തേക്ക് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്കാന് തയ്യാറാണെങ്കില് ബിജെപിക്ക് എന്നെ വിളിക്കാം.അല്ലെങ്കില് വേണ്ട" താക്കറെ പറഞ്ഞു.ബിജെപിയുടെ മൂലയില് ഒതുങ്ങി നില്ക്കാന് ഞങ്ങള്ക്കു താല്പര്യമില്ല.സ്വാഭിമാനമുള്ള പാര്ട്ടിയാണ് ശിവസേന.ആരുടെയും തണലില് നില്ക്കാന് ആഗ്രഹിക്കുന്നില്ല.നേരത്തെ തന്ന വാക്കു പാലിക്കാന് ബിജെപി തയ്യാറല്ലെങ്കില് പിന്നെ ചര്ച്ചകള് കൊണ്ട് എന്തുകാര്യം? ഉദ്ധവ് താക്കറെ ചോദിച്ചു.മുംബൈയില് ശിവസേന എംഎല്എമാരുടെ യോഗത്തില് സംസാരിക്കുമ്പോഴാണ് താക്കറെ ഇക്കാര്യങ്ങള് പറഞ്ഞത്.ഇതിനിടെ ബി.ജെ.പി പ്രതിനിധി സംഘം ഗവർണറെ കണ്ട് ചർച്ചനടത്തി.പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ കത്തുമായാണ് സംഘം എത്തിയതെങ്കിലും ശിവസേന നിലപാട് കർക്കശമാക്കിയതോടെ കത്ത് നല്കിയില്ല.അതേസമയം ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു ### Headline : മുഖ്യമന്ത്രിപദം നൽകിയാൽ മാത്രം ചര്ച്ചയ്ക്ക് വിളിച്ചാല് മതി: ഉദ്ധവ് താക്കറെ
10352
പത്തനംതിട്ട : 46 പേരുടെ മരണത്തിനിടയാക്കിയ മലയാലപ്പുഴ ബസ്സപകടം നടന്നിട്ട് ഇന്ന് 40 വർഷം പിന്നിട്ടു.1979 മാർച്ച് മാസം 30 ാം തീയതി വെള്ളിയാഴ്ച മലയാലപ്പുഴ ഗ്രാമത്തിന് അക്ഷരാർത്ഥത്തിൽ ദുഖവെള്ളിയായിരുന്നു.കേരളത്തെ നടുക്കിയ മലയാലപ്പുഴ ബസ്സപകടത്തിൽ മരണമടഞ്ഞവ 46 പേരിൽ ഭൂരിഭാഗവും മലയാലപ്പുഴ ഗ്രാമവാസികൾ ആയിരുന്നു.ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ ഈ അപകടത്തിന്റെ നാൽപ്പതാം വാർഷികത്തിലും അപകടം നടന്ന കളീക്കൽ പടി വളവ് കാര്യമായ വെത്യാസങ്ങളില്ലാതെ വളഞ്ഞ് തന്നെയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് സംഘടിപ്പിച്ച ദുരന്തത്തിന്റെ 40 ാം അനുസ്മരണ ദിനത്തിൽ ദുരന്തത്തെ അതിജീവിച്ചവരും ജനപ്രതിനിധികളും മരിച്ചവരുടെ ബന്ധുകളും അപകടസ്ഥലത്ത് പുഷ്പ്പാര്ച്ചന നടത്തി.തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംഭവ ദിവസത്തെ നടുക്കുന്ന ഓർമ്മകൾ അപകടത്തെ അതിജീവിച്ചവരും ദൃക്സാക്ഷികളും പുതുതലമുറക്കായി പങ്കുവച്ചു.അപകടത്തിൽപ്പെട്ട കോമോസ് ബസ്സിന് തൊട്ട് മുൻപുണ്ടായിരുന്ന കെ എസ് ആർ ടി സി ബസ് ട്രിപ്പ് മുടക്കിയത് കുടുതൽ പേർ അപകടത്തിൽ പെടാൻ കാരണമായതായി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ശാന്തൻ മലയാലപ്പുഴ പറഞ്ഞു.മലയാലപ്പുഴയുടെ കലാ സാംസ്കാരിക രംഗങ്ങളിൽ വാഗ്ദാനമാകേണ്ടിയിരുന്ന നിരവധി ആളുകളെയും അപകടം നഷ്ടമാക്കിയതായി സംഘാടകർ പറഞ്ഞു.വിദ്യാർത്ഥിനിയും കലാകാരിയും കവയത്രിയുമായിരുന്ന ഗീതാമണി അടക്കം നിരവധി പ്രതിഭകളെയാണ് ഈ അപകടം മലയാലപ്പുഴ ഗ്രാമത്തിന് നഷ്ടമാക്കിയത്.പീ ഡനത്തിനിരയായ കുട്ടിയുടെ വസതിയിൽ ക മ ല ഹാ സ ൻ സ ന്ദ ർ ശി ച്ചു
കേരളം കണ്ട ഏറ്റവും വലിയ ബസ്സപകടത്തിന്റെ നടുക്കുന്ന സ്മരണ പുതുക്കി മലയാലപ്പുഴ ഗ്രാമം
https://www.malayalamexpress.in/archives/504697/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പത്തനംതിട്ട : 46 പേരുടെ മരണത്തിനിടയാക്കിയ മലയാലപ്പുഴ ബസ്സപകടം നടന്നിട്ട് ഇന്ന് 40 വർഷം പിന്നിട്ടു.1979 മാർച്ച് മാസം 30 ാം തീയതി വെള്ളിയാഴ്ച മലയാലപ്പുഴ ഗ്രാമത്തിന് അക്ഷരാർത്ഥത്തിൽ ദുഖവെള്ളിയായിരുന്നു.കേരളത്തെ നടുക്കിയ മലയാലപ്പുഴ ബസ്സപകടത്തിൽ മരണമടഞ്ഞവ 46 പേരിൽ ഭൂരിഭാഗവും മലയാലപ്പുഴ ഗ്രാമവാസികൾ ആയിരുന്നു.ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ ഈ അപകടത്തിന്റെ നാൽപ്പതാം വാർഷികത്തിലും അപകടം നടന്ന കളീക്കൽ പടി വളവ് കാര്യമായ വെത്യാസങ്ങളില്ലാതെ വളഞ്ഞ് തന്നെയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് സംഘടിപ്പിച്ച ദുരന്തത്തിന്റെ 40 ാം അനുസ്മരണ ദിനത്തിൽ ദുരന്തത്തെ അതിജീവിച്ചവരും ജനപ്രതിനിധികളും മരിച്ചവരുടെ ബന്ധുകളും അപകടസ്ഥലത്ത് പുഷ്പ്പാര്ച്ചന നടത്തി.തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംഭവ ദിവസത്തെ നടുക്കുന്ന ഓർമ്മകൾ അപകടത്തെ അതിജീവിച്ചവരും ദൃക്സാക്ഷികളും പുതുതലമുറക്കായി പങ്കുവച്ചു.അപകടത്തിൽപ്പെട്ട കോമോസ് ബസ്സിന് തൊട്ട് മുൻപുണ്ടായിരുന്ന കെ എസ് ആർ ടി സി ബസ് ട്രിപ്പ് മുടക്കിയത് കുടുതൽ പേർ അപകടത്തിൽ പെടാൻ കാരണമായതായി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ശാന്തൻ മലയാലപ്പുഴ പറഞ്ഞു.മലയാലപ്പുഴയുടെ കലാ സാംസ്കാരിക രംഗങ്ങളിൽ വാഗ്ദാനമാകേണ്ടിയിരുന്ന നിരവധി ആളുകളെയും അപകടം നഷ്ടമാക്കിയതായി സംഘാടകർ പറഞ്ഞു.വിദ്യാർത്ഥിനിയും കലാകാരിയും കവയത്രിയുമായിരുന്ന ഗീതാമണി അടക്കം നിരവധി പ്രതിഭകളെയാണ് ഈ അപകടം മലയാലപ്പുഴ ഗ്രാമത്തിന് നഷ്ടമാക്കിയത്.പീ ഡനത്തിനിരയായ കുട്ടിയുടെ വസതിയിൽ ക മ ല ഹാ സ ൻ സ ന്ദ ർ ശി ച്ചു ### Headline : കേരളം കണ്ട ഏറ്റവും വലിയ ബസ്സപകടത്തിന്റെ നടുക്കുന്ന സ്മരണ പുതുക്കി മലയാലപ്പുഴ ഗ്രാമം
10353
ആലപ്പുഴ: ട്രാന്സ്ജെന്ററുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നു.പോലീസ് സ്റ്റേഷനില് വച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് കരുതുന്നു.കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്സ്ജെന്ററുടെ വീഡിയോയാണ് പ്രചരിക്കുന്നത്.സ്റ്റേഷനകത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമാണ്.എന്നാല് ഇതു സംബന്ധിച്ച് അറിയില്ലെന്ന് പോലീസ് പറയുന്നു.വീഡിയോ ചിത്രീകരണത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് എസ്ഐ പ്രതികരിച്ചത്.സ്പെഷ്യല് ബ്രാഞ്ച് അന്വേഷണം ആരംഭിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന് അറിയിച്ചു.മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്നാരോപിച്ച് മൂന്ന് ദിവസം മുമ്പാണ് ട്രാന്സ്ജെന്ററിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില് എടുത്തിരുന്നത്.ഇതേ ട്രാന്സ്ജെന്ററിന്റെ നഗ്ന വീഡിയോയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില് പ്രചരിക്കുന്നത്.മദ്യപിച്ച് ലക്കുകെട്ട സ്ത്രീയെന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്.സ്ത്രീയെന്ന് കരുതിയാണ് കസ്റ്റഡിയില് എടുത്തതെന്നും ചുരുദാര് ധരിച്ചാണ് അവരെ കണ്ടിരുന്നതെന്നും പോലീസുകാര് മനോരമയോട് പറഞ്ഞു.ചിത്രീകരിച്ചത് സ്റ്റേഷനകത്ത് വച്ചാണെന്ന് വീഡിയോയില് വ്യക്തം.വീഡിയോയില് പോലീസുകാരെയും കാണാം.പ്രാഥമിക അന്വേഷണ റിപ്പോര്ട്ട് ജില്ലാ പോലീസ് മേധാവി തേടിയിട്ടുണ്ട്.റിപ്പോര്ട്ട് ലഭിച്ചാല് കുറ്റക്കാര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു.ഒന്നുകില് പോലീസുകാരായിരിക്കും വീഡിയോ ചിത്രീകരിച്ചത്.അല്ലെങ്കില് പോലീസുകാരുടെ അനുമതിയോടെ മറ്റാരെങ്കിലുമാകുമെന്നാണ് സംശയിക്കുന്നത്.ദൃശ്യങ്ങള് പ്രചരിപ്പിച്ചവര്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാന്സ്ജെന്റര് ജസ്റ്റിസ് ബോര്ഡ് വ്യക്തമാക്കി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ട്രാന്സ്ജെന്റേഴ്സിനെതിരെ അക്രമം നടക്കുന്നത് വര്ധിച്ചിരിക്കെയാണ് പോലീസുകാര്ക്കെതിരെ ആരോപണം ഉയര്ന്നിരിക്കുന്നത്
ട്രാന്സ്ജെന്ററിന്റെ നഗ്ന വീഡിയോ പ്രചരിക്കുന്നു; ചിത്രീകരണം പോലീസ് സ്റ്റേഷനില്? അന്വേഷണം തുടങ്ങി
https://malayalam.oneindia.com/news/kerala/transgenders-under-custody-filimed-police-probe-starts-196229.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: ട്രാന്സ്ജെന്ററുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നു.പോലീസ് സ്റ്റേഷനില് വച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് കരുതുന്നു.കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്സ്ജെന്ററുടെ വീഡിയോയാണ് പ്രചരിക്കുന്നത്.സ്റ്റേഷനകത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമാണ്.എന്നാല് ഇതു സംബന്ധിച്ച് അറിയില്ലെന്ന് പോലീസ് പറയുന്നു.വീഡിയോ ചിത്രീകരണത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് എസ്ഐ പ്രതികരിച്ചത്.സ്പെഷ്യല് ബ്രാഞ്ച് അന്വേഷണം ആരംഭിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന് അറിയിച്ചു.മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്നാരോപിച്ച് മൂന്ന് ദിവസം മുമ്പാണ് ട്രാന്സ്ജെന്ററിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില് എടുത്തിരുന്നത്.ഇതേ ട്രാന്സ്ജെന്ററിന്റെ നഗ്ന വീഡിയോയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില് പ്രചരിക്കുന്നത്.മദ്യപിച്ച് ലക്കുകെട്ട സ്ത്രീയെന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്.സ്ത്രീയെന്ന് കരുതിയാണ് കസ്റ്റഡിയില് എടുത്തതെന്നും ചുരുദാര് ധരിച്ചാണ് അവരെ കണ്ടിരുന്നതെന്നും പോലീസുകാര് മനോരമയോട് പറഞ്ഞു.ചിത്രീകരിച്ചത് സ്റ്റേഷനകത്ത് വച്ചാണെന്ന് വീഡിയോയില് വ്യക്തം.വീഡിയോയില് പോലീസുകാരെയും കാണാം.പ്രാഥമിക അന്വേഷണ റിപ്പോര്ട്ട് ജില്ലാ പോലീസ് മേധാവി തേടിയിട്ടുണ്ട്.റിപ്പോര്ട്ട് ലഭിച്ചാല് കുറ്റക്കാര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു.ഒന്നുകില് പോലീസുകാരായിരിക്കും വീഡിയോ ചിത്രീകരിച്ചത്.അല്ലെങ്കില് പോലീസുകാരുടെ അനുമതിയോടെ മറ്റാരെങ്കിലുമാകുമെന്നാണ് സംശയിക്കുന്നത്.ദൃശ്യങ്ങള് പ്രചരിപ്പിച്ചവര്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാന്സ്ജെന്റര് ജസ്റ്റിസ് ബോര്ഡ് വ്യക്തമാക്കി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ട്രാന്സ്ജെന്റേഴ്സിനെതിരെ അക്രമം നടക്കുന്നത് വര്ധിച്ചിരിക്കെയാണ് പോലീസുകാര്ക്കെതിരെ ആരോപണം ഉയര്ന്നിരിക്കുന്നത് ### Headline : ട്രാന്സ്ജെന്ററിന്റെ നഗ്ന വീഡിയോ പ്രചരിക്കുന്നു; ചിത്രീകരണം പോലീസ് സ്റ്റേഷനില്? അന്വേഷണം തുടങ്ങി
10354
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ബിഡിജെഎസ് സമ്മർദ്ദം ചെലുത്തുന്നുവെന്ന് റിപ്പോർട്ട്.അധികാരത്തിൽ പങ്കാളിത്തം നൽകുന്നത് സംബന്ധിച്ച് ബിഡെപിയും ബിഡിജെഎസും ത്മിലുള്ള തർക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന എൻഡിഎയെ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു.ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തതിനെ തുടർ വൻ പ്രതിഷേധമായിരുന്നു ബിഡിജെഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്.കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ നിസഹകരണ മനോഭാവവും ബിഡിജെഎസ് കാണിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രമന്ത്രിസഭയെ നോട്ടമിട്ട് തുഷാർ വെള്ളാപ്പള്ളി ഇറങ്ങി തിരിച്ചിരിക്കുന്നത്.ഇക്കാര്യം സംസാരിക്കുന്നതിനായി പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കണ്ടതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ബിഡിജെഎസിന്റെ പ്രതിഷേധത്തിനൊടുവിൽ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് വൈസ് ചെയർഡമാനായും ബിഡിജെഎസ് സെക്രട്ടറി പദ്മകുമാറിനെ ഐടിഡിസി ജയറക്ടറായും നിയമിച്ചിരുന്നു.എന്നാൽ ഇതുകൊണ്ടൊന്നും ബിഡിഡെഎസിന് തൃപ്തിയില്ലെന്നാണ് സൂചനകൾ.കഴിഞ്ഞ തവണത്തെ അബദ്ധം ആവർത്തിക്കാതിരക്കാൻ ഇത്തവണ തുടക്കം മുതൽ തന്നെ സമ്മർദ്ദം ചെലുത്തി മുന്നോട്ട് പോകാനാണഅ ബിഡിജെഎസിന്റെ നീക്കം.ഇതിന്റെ ഭാഗമായാണ് തുഷാർ ബിജെപി കേന്ദ്ര നേതാക്കളെ സന്ദർശിച്ചതെന്നാണ് സൂചനകൾ.നരേന്ദ്രമോദിക്കും അമിത് ഷാക്കും പുറമെ മറ്റ് നേതക്കളെയും തുഷാർ വെള്ളാപ്പള്ളി കണ്ടിരുന്നു.അടുത്ത പുനസംഘടനയിൽ കേന്ദ്ര മന്ത്രിസഭയിൽ ഒരു സ്ഥാനം പ്രതിക്ഷിക്കുന്നുണ്ട്.അങ്ങിനെയെങ്കിൽ തുഷാർ തന്നെയാകും മന്ത്രിസഭയിലെ പാർട്ടി പ്രതിനിധിയെന്ന് മുതിർന്ന ബിഡിജെഎസ് നേതാവ് പറഞ്ഞായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ഈഴവ സമുദായത്തിലേക്ക് ബിജെപിക്ക് കടന്ന് കയറാൻ സാധിച്ചത് ബിഡിജെഎസുമായുള്ള ബന്ധം മൂലമാണ്.അതുകൊണ്ട് തന്നെ അർഹമായ സ്ഥാനം പാർട്ടിക്ക് ലഭിക്കുമെന്നും നേതാവ് പറയുന്നതായി പത്രം റിപ്പോർടട് ചെയ്യുന്നു
തുഷാർ വെള്ളാപ്പള്ളിയുടെ കണ്ണ് കേന്ദ്ര മന്ത്രിസഭയിലേക്ക്... പങ്കാളിത്തം വേണം, മോദിയെയും ഷായെയും കണ്ടു
https://malayalam.oneindia.com/news/kerala/bdjs-has-demanded-crucial-posts-in-the-nda-government-at-the-centre-238047.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ബിഡിജെഎസ് സമ്മർദ്ദം ചെലുത്തുന്നുവെന്ന് റിപ്പോർട്ട്.അധികാരത്തിൽ പങ്കാളിത്തം നൽകുന്നത് സംബന്ധിച്ച് ബിഡെപിയും ബിഡിജെഎസും ത്മിലുള്ള തർക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന എൻഡിഎയെ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു.ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തതിനെ തുടർ വൻ പ്രതിഷേധമായിരുന്നു ബിഡിജെഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്.കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ നിസഹകരണ മനോഭാവവും ബിഡിജെഎസ് കാണിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും കേന്ദ്രമന്ത്രിസഭയെ നോട്ടമിട്ട് തുഷാർ വെള്ളാപ്പള്ളി ഇറങ്ങി തിരിച്ചിരിക്കുന്നത്.ഇക്കാര്യം സംസാരിക്കുന്നതിനായി പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കണ്ടതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ബിഡിജെഎസിന്റെ പ്രതിഷേധത്തിനൊടുവിൽ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് വൈസ് ചെയർഡമാനായും ബിഡിജെഎസ് സെക്രട്ടറി പദ്മകുമാറിനെ ഐടിഡിസി ജയറക്ടറായും നിയമിച്ചിരുന്നു.എന്നാൽ ഇതുകൊണ്ടൊന്നും ബിഡിഡെഎസിന് തൃപ്തിയില്ലെന്നാണ് സൂചനകൾ.കഴിഞ്ഞ തവണത്തെ അബദ്ധം ആവർത്തിക്കാതിരക്കാൻ ഇത്തവണ തുടക്കം മുതൽ തന്നെ സമ്മർദ്ദം ചെലുത്തി മുന്നോട്ട് പോകാനാണഅ ബിഡിജെഎസിന്റെ നീക്കം.ഇതിന്റെ ഭാഗമായാണ് തുഷാർ ബിജെപി കേന്ദ്ര നേതാക്കളെ സന്ദർശിച്ചതെന്നാണ് സൂചനകൾ.നരേന്ദ്രമോദിക്കും അമിത് ഷാക്കും പുറമെ മറ്റ് നേതക്കളെയും തുഷാർ വെള്ളാപ്പള്ളി കണ്ടിരുന്നു.അടുത്ത പുനസംഘടനയിൽ കേന്ദ്ര മന്ത്രിസഭയിൽ ഒരു സ്ഥാനം പ്രതിക്ഷിക്കുന്നുണ്ട്.അങ്ങിനെയെങ്കിൽ തുഷാർ തന്നെയാകും മന്ത്രിസഭയിലെ പാർട്ടി പ്രതിനിധിയെന്ന് മുതിർന്ന ബിഡിജെഎസ് നേതാവ് പറഞ്ഞായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ഈഴവ സമുദായത്തിലേക്ക് ബിജെപിക്ക് കടന്ന് കയറാൻ സാധിച്ചത് ബിഡിജെഎസുമായുള്ള ബന്ധം മൂലമാണ്.അതുകൊണ്ട് തന്നെ അർഹമായ സ്ഥാനം പാർട്ടിക്ക് ലഭിക്കുമെന്നും നേതാവ് പറയുന്നതായി പത്രം റിപ്പോർടട് ചെയ്യുന്നു ### Headline : തുഷാർ വെള്ളാപ്പള്ളിയുടെ കണ്ണ് കേന്ദ്ര മന്ത്രിസഭയിലേക്ക്... പങ്കാളിത്തം വേണം, മോദിയെയും ഷായെയും കണ്ടു
10355
ലഖ്നൗ: അയോധ്യയില് മുസ്ലീം പള്ളിക്കായി സുന്നി വഖഫ് ബോര്ഡിന് ഉത്തര്പ്രേദശ് സര്ക്കാര് അനുവദിച്ച സ്ഥലത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേസിലെ പ്രധാന മുസ്ലീം കക്ഷികള്.അയോധ്യയില് നിന്ന് ഏറെ ദൂരം അകലെയാണ് പുതുതായി അനുവദിച്ച അഞ്ചേക്കര് സ്ഥലമെന്ന് ഇവര് ചൂണ്ടിക്കാട്ടുന്നു.മറ്റൊരു സ്ഥലം അനുവദിക്കണമെന്നും തിരുമാനം പുനപരിശോധിക്കാന് സര്ക്കാര് തയ്യാറായില്ലെങ്കില് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇവര് പറഞ്ഞു.അയോധ്യയില് രാമക്ഷേത്ര നിര്മ്മാണത്തിന് ട്രെസ്റ്റ് രൂപീകരിച്ച കേന്ദ്ര മന്ത്രിസഭ തിരുമാനത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം യുപി സര്ക്കാരും മുസ്ലീം പള്ളി നിര്മ്മിക്കാനായി അഞ്ച് ഏക്കര് സ്ഥലം അനുവദിച്ചത്.ബാബ്രി മസ്ജിദ് തകര്ക്കപ്പെട്ട ഭൂമിയില് നിന്ന് 25 കിലോമീറ്റര് അകലെ ധനിപുരിലെ ലഖ്നൗ ഹൈവേക്ക് ചേര്ന്നാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.എന്നാല് പുതിയ സ്ഥലം അയോധ്യയില് നിന്ന് ഏറെ ദൂരത്താണെന്നാണ് കക്ഷികളില് ചിലര് ചൂണ്ടിക്കാട്ടുന്നത്.അത്രയും അകലെ എത്തി നമാസ് നടത്തുകയെന്നത് വിശ്വാസികള്ക്ക് എളുപ്പമായേക്കില്ല.അതുകൊണ്ട് തന്നെ തിരുമാനം പുനപരിശോധിക്കണമെന്നും അയോധ്യയ്ക്ക് സമീപത്ത് തന്നെ പുതിയ സ്ഥലം കണ്ടെത്തി നല്കണമെന്നും കേസിലെ കക്ഷിയായ ഹാജി മഹ്ബൂബ് പറഞ്ഞു.കേസിലെ പ്രധാന കക്ഷിയും ഹാഷിം അന്സാരിയുടെ മകനുമായ ഇക്ബാല് അന്സാരിയും സമാനമായ പ്രതികരണമാണ് നടത്തിയത്.പുതിയ സ്ഥലം സ്വീകരിക്കണമോ വേണ്ടയോ എന്നത് സുന്നി വഖഫ് ബോര്ഡിന്റെ തിരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.സുപ്രിംകോടതി വിധി പ്രകാരം പള്ളി പണിയുന്നതിനായി അനുവദിക്കുന്ന അഞ്ച് ഏക്കര് സ്ഥലം അയോധ്യയിലെ 67 ഏക്കര് ഭൂമിയില് ആയിരിക്കണമെന്ന് നേരത്തേ ഇക്ബാല് അന്സാരി ആവശ്യപ്പെട്ടിരുന്നു.എങ്കില് മാത്രമേ ഭൂമി സ്വീകരിക്കുകയുളളൂവെന്നും അല്ലാത്തപക്ഷം തങ്ങള് ഈ വാഗ്ദാനം നിരസിക്കുമെന്നും അന്സാരി പറഞ്ഞിരുന്നു.പ്രാദേശിക മുസ്ലിം നേതാക്കളും ഇതേ ആവശ്യം ഉയര്ത്തിയിരുന്നു.അയോധ്യയിലെ പുണ്യഭൂമിയായി പരിഗണിക്കുന്ന 14 കോശി പരിക്രമക്ക് പുറത്താണ് യുപി സര്ക്കാര് ഭൂമി അനുവദിച്ചിരിക്കുന്നത്.അയോധ്യയുടെ ചുറ്റുമുള്ള 42 കിമി പരിധിയാണ് പരിക്രമ.ഇതിന് പുറത്ത് മാത്രമേ പള്ളിക്ക് ഭൂമി അനുവദിക്കാവൂയെന്നും അല്ലേങ്കില് അത് സമുദായിക പ്രശ്നങ്ങള്ക്ക് വഴിവെയ്ക്കുമെന്നും ഹിന്ദുസംഘടനകളും സന്യാസിമാരും സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
അയോധ്യ;പള്ളിക്കായി നല്കിയ സ്ഥലത്തിനെതിരെ മുസ്ലീം കക്ഷികള് സുപ്രീം കോടതിയെ സമീപിച്ചേക്കും
https://malayalam.oneindia.com/news/india/alternative-mosque-site-babri-litigants-may-approach-sc-again-241599.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നൗ: അയോധ്യയില് മുസ്ലീം പള്ളിക്കായി സുന്നി വഖഫ് ബോര്ഡിന് ഉത്തര്പ്രേദശ് സര്ക്കാര് അനുവദിച്ച സ്ഥലത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേസിലെ പ്രധാന മുസ്ലീം കക്ഷികള്.അയോധ്യയില് നിന്ന് ഏറെ ദൂരം അകലെയാണ് പുതുതായി അനുവദിച്ച അഞ്ചേക്കര് സ്ഥലമെന്ന് ഇവര് ചൂണ്ടിക്കാട്ടുന്നു.മറ്റൊരു സ്ഥലം അനുവദിക്കണമെന്നും തിരുമാനം പുനപരിശോധിക്കാന് സര്ക്കാര് തയ്യാറായില്ലെങ്കില് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇവര് പറഞ്ഞു.അയോധ്യയില് രാമക്ഷേത്ര നിര്മ്മാണത്തിന് ട്രെസ്റ്റ് രൂപീകരിച്ച കേന്ദ്ര മന്ത്രിസഭ തിരുമാനത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം യുപി സര്ക്കാരും മുസ്ലീം പള്ളി നിര്മ്മിക്കാനായി അഞ്ച് ഏക്കര് സ്ഥലം അനുവദിച്ചത്.ബാബ്രി മസ്ജിദ് തകര്ക്കപ്പെട്ട ഭൂമിയില് നിന്ന് 25 കിലോമീറ്റര് അകലെ ധനിപുരിലെ ലഖ്നൗ ഹൈവേക്ക് ചേര്ന്നാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.എന്നാല് പുതിയ സ്ഥലം അയോധ്യയില് നിന്ന് ഏറെ ദൂരത്താണെന്നാണ് കക്ഷികളില് ചിലര് ചൂണ്ടിക്കാട്ടുന്നത്.അത്രയും അകലെ എത്തി നമാസ് നടത്തുകയെന്നത് വിശ്വാസികള്ക്ക് എളുപ്പമായേക്കില്ല.അതുകൊണ്ട് തന്നെ തിരുമാനം പുനപരിശോധിക്കണമെന്നും അയോധ്യയ്ക്ക് സമീപത്ത് തന്നെ പുതിയ സ്ഥലം കണ്ടെത്തി നല്കണമെന്നും കേസിലെ കക്ഷിയായ ഹാജി മഹ്ബൂബ് പറഞ്ഞു.കേസിലെ പ്രധാന കക്ഷിയും ഹാഷിം അന്സാരിയുടെ മകനുമായ ഇക്ബാല് അന്സാരിയും സമാനമായ പ്രതികരണമാണ് നടത്തിയത്.പുതിയ സ്ഥലം സ്വീകരിക്കണമോ വേണ്ടയോ എന്നത് സുന്നി വഖഫ് ബോര്ഡിന്റെ തിരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.സുപ്രിംകോടതി വിധി പ്രകാരം പള്ളി പണിയുന്നതിനായി അനുവദിക്കുന്ന അഞ്ച് ഏക്കര് സ്ഥലം അയോധ്യയിലെ 67 ഏക്കര് ഭൂമിയില് ആയിരിക്കണമെന്ന് നേരത്തേ ഇക്ബാല് അന്സാരി ആവശ്യപ്പെട്ടിരുന്നു.എങ്കില് മാത്രമേ ഭൂമി സ്വീകരിക്കുകയുളളൂവെന്നും അല്ലാത്തപക്ഷം തങ്ങള് ഈ വാഗ്ദാനം നിരസിക്കുമെന്നും അന്സാരി പറഞ്ഞിരുന്നു.പ്രാദേശിക മുസ്ലിം നേതാക്കളും ഇതേ ആവശ്യം ഉയര്ത്തിയിരുന്നു.അയോധ്യയിലെ പുണ്യഭൂമിയായി പരിഗണിക്കുന്ന 14 കോശി പരിക്രമക്ക് പുറത്താണ് യുപി സര്ക്കാര് ഭൂമി അനുവദിച്ചിരിക്കുന്നത്.അയോധ്യയുടെ ചുറ്റുമുള്ള 42 കിമി പരിധിയാണ് പരിക്രമ.ഇതിന് പുറത്ത് മാത്രമേ പള്ളിക്ക് ഭൂമി അനുവദിക്കാവൂയെന്നും അല്ലേങ്കില് അത് സമുദായിക പ്രശ്നങ്ങള്ക്ക് വഴിവെയ്ക്കുമെന്നും ഹിന്ദുസംഘടനകളും സന്യാസിമാരും സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു ### Headline : അയോധ്യ;പള്ളിക്കായി നല്കിയ സ്ഥലത്തിനെതിരെ മുസ്ലീം കക്ഷികള് സുപ്രീം കോടതിയെ സമീപിച്ചേക്കും
10356
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്ക്കാര് കേന്ദ്രത്തില് 6 വയസ്സുകാരന് കൊല്ലപ്പെട്ട സംഭവത്തിൽ നാലു കുട്ടികള്ക്കെതിരെ പൊലീസ് കൊല കുറ്റം ചുമത്തി.കൊല്ലപ്പെട്ട കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്കെതിരെയാണ് കേസ്.പ്രതികളാക്കിയെങ്കിലും അറസ്റ്റ് ഉള്പ്പടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില് നിന്ന് കുട്ടികളുടെ മാനസിക നിലയെക്കുറിച്ച് വിശദമായ റിപ്പോര്ട്ട് വാങ്ങും.തുടര്ന്ന് നിയമോപദശം തേടിയ ശേഷം മാത്രമേ തുടര് നടപടികള് സ്വീകരിക്കു.എന്നാല് സ്ഥാപനത്തില് ജോലിയിലുണ്ടായിരുന്ന ജീവനക്കാര്ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.ഇതിനിടയില് കേന്ദ്രത്തിന്റെ മേല്നോട്ട ചുമതലയുള്ള സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടനെ സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫിസര് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിട്ടുണ്ട്.കുട്ടിയുടെ ശരീരത്തില് പാടുകള് കണ്ട സാഹചര്യത്തില് ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്.തലക്കേറ്റ പരുക്കാണ് മരണകാരണമെന്ന നിഗമനമാണ് വകുപ്പ് മാറ്റി കൊലപാതക കുറ്റം ചുമത്താന് കാരണം.കുട്ടിക്കൊപ്പം അന്ന് മുറിയിലുണ്ടായിരുന്ന മറ്റ് കുട്ടികളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സഹായത്തോടെ ചോദ്യം ചെയ്തിരുന്നു.തലക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയിരുന്നു.രാത്രിയില് കുട്ടികള് തമ്മിലുണ്ടായ വഴക്കിനിടയില് മര്ദനമേറ്റതാകാമെന്ന് പൊലീസ് സംശയിക്കുന്നു
മാനസികാരോഗ്യ കേന്ദ്രത്തില് 6 വയസ്സുകാരന്റെ കൊലപാതകം; 4 കുട്ടികള്ക്കെതിരെ കൊല കുറ്റം ചുമത്തി
https://timeskerala.com/archives/193876
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്ക്കാര് കേന്ദ്രത്തില് 6 വയസ്സുകാരന് കൊല്ലപ്പെട്ട സംഭവത്തിൽ നാലു കുട്ടികള്ക്കെതിരെ പൊലീസ് കൊല കുറ്റം ചുമത്തി.കൊല്ലപ്പെട്ട കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്കെതിരെയാണ് കേസ്.പ്രതികളാക്കിയെങ്കിലും അറസ്റ്റ് ഉള്പ്പടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില് നിന്ന് കുട്ടികളുടെ മാനസിക നിലയെക്കുറിച്ച് വിശദമായ റിപ്പോര്ട്ട് വാങ്ങും.തുടര്ന്ന് നിയമോപദശം തേടിയ ശേഷം മാത്രമേ തുടര് നടപടികള് സ്വീകരിക്കു.എന്നാല് സ്ഥാപനത്തില് ജോലിയിലുണ്ടായിരുന്ന ജീവനക്കാര്ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.ഇതിനിടയില് കേന്ദ്രത്തിന്റെ മേല്നോട്ട ചുമതലയുള്ള സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടനെ സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫിസര് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിട്ടുണ്ട്.കുട്ടിയുടെ ശരീരത്തില് പാടുകള് കണ്ട സാഹചര്യത്തില് ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്.തലക്കേറ്റ പരുക്കാണ് മരണകാരണമെന്ന നിഗമനമാണ് വകുപ്പ് മാറ്റി കൊലപാതക കുറ്റം ചുമത്താന് കാരണം.കുട്ടിക്കൊപ്പം അന്ന് മുറിയിലുണ്ടായിരുന്ന മറ്റ് കുട്ടികളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സഹായത്തോടെ ചോദ്യം ചെയ്തിരുന്നു.തലക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയിരുന്നു.രാത്രിയില് കുട്ടികള് തമ്മിലുണ്ടായ വഴക്കിനിടയില് മര്ദനമേറ്റതാകാമെന്ന് പൊലീസ് സംശയിക്കുന്നു ### Headline : മാനസികാരോഗ്യ കേന്ദ്രത്തില് 6 വയസ്സുകാരന്റെ കൊലപാതകം; 4 കുട്ടികള്ക്കെതിരെ കൊല കുറ്റം ചുമത്തി
10357
തിരുവനന്തപുരം: മോദി അനുകൂല നിലപാടും തുടർന്നുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് ശശി തരൂർ എംപി.തന്റെ പ്രസ്താവനകൾ വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രതികരണം വേദനിപ്പിച്ചു.തന്റെ വിശദീകരണം പാർട്ടി സ്വീകരിച്ച പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ഇനിയൊരു ചർച്ചയ്ക്കില്ലെന്നും ശശി തരൂർ വ്യക്തമാക്കി.കര്ണാടകത്തില് പുതിയ അധ്യക്ഷനെത്തും...ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്ഗെയും തമ്മില് വർഷങ്ങളോളം പാർലമെന്റിൽ അടുത്തടുത്ത സീറ്റിൽ ഇരുന്നിട്ടും താൻ എന്താണ് ഉദ്ദേശിച്ചതെന്ന് മുല്ലപ്പള്ളിക്ക് മനസിലാകാതെ പോയത് വേദനിപ്പിച്ചു.ദേശീയ അടിസ്ഥാനത്തിലുള്ള ചർച്ചയുടെ ഭാഗമായാണ് താൻ അത്തരമൊരു പ്രസ്താവന നടത്തിയത്.ഇതിന് പിന്നാലെ മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് വന്ന പ്രസ്താവനകൾ വേദനിപ്പിച്ചതു കൊണ്ടാണ് കടുത്ത ഭാഷയിൽ വിശദീകരണം നടത്തിയതെന്നും ശശി തരൂർ വ്യക്തമാക്കി.നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ താൻ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം തന്നെ ആശ്ചര്യപ്പെടുത്തി.താൻ മോദിയെ സ്തുതിച്ചിട്ടില്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ വാചകം ചൂണ്ടിക്കാട്ടണം.മോദിയുടെ കഴിഞ്ഞ ഭരണ കാലത്തെക്കുറിച്ചെഴുതിയ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകം മോദി സ്തുതി നടത്തുന്ന ഒരാൾ എഴുന്നതാണോയെന്നും വിശദീകരണ കുറിപ്പിൽ ശശി തരൂർ ചോദിച്ചു.അഭിപ്രായങ്ങൾ പാർട്ടി ഫോറത്തിൽ പറയണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് ജയരാം രമേശും,അഭിഷേക് സിഗ്വിയും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളോട് അതേ മാധ്യമത്തിലൂടെയാണ് താൻ പ്രതികരണം നടത്തിയത്.മാത്രമല്ല താൻ ഒരു പാർട്ടി ഫോറത്തിലും അംഗമല്ലെന്നും തരൂർ വ്യക്തമാക്കി.എപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ബിജെപിക്ക് നല്ലതല്ല എന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ ശശി തരൂർ പിന്തുണച്ചിരുന്നു.നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പ്രശംസിക്കാൻ മടിക്കേണ്ടെന്നും എപ്പോഴും കടുത്ത ഭാഷയിൽ വിമർശിക്കുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തിന് ചേർന്നതല്ലെന്നുമായിരുന്നു ശശി തരൂരിന്റെ നിലപാട്.അഭിഷേക് സിഗ്വിയും ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചിരുന്നു
മോദി അനുകൂല നിലപാട് അടഞ്ഞ അധ്യായം; മുല്ലപ്പള്ളിക്ക് തന്നെ മനസിലാകാതെ പോയത് വേദനിപ്പിച്ചെന്ന് തരൂർ
https://malayalam.oneindia.com/news/kerala/sasi-tharoor-explanation-on-modi-praising-statement-232741.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: മോദി അനുകൂല നിലപാടും തുടർന്നുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമാണെന്ന് ശശി തരൂർ എംപി.തന്റെ പ്രസ്താവനകൾ വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രതികരണം വേദനിപ്പിച്ചു.തന്റെ വിശദീകരണം പാർട്ടി സ്വീകരിച്ച പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ഇനിയൊരു ചർച്ചയ്ക്കില്ലെന്നും ശശി തരൂർ വ്യക്തമാക്കി.കര്ണാടകത്തില് പുതിയ അധ്യക്ഷനെത്തും...ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്ഗെയും തമ്മില് വർഷങ്ങളോളം പാർലമെന്റിൽ അടുത്തടുത്ത സീറ്റിൽ ഇരുന്നിട്ടും താൻ എന്താണ് ഉദ്ദേശിച്ചതെന്ന് മുല്ലപ്പള്ളിക്ക് മനസിലാകാതെ പോയത് വേദനിപ്പിച്ചു.ദേശീയ അടിസ്ഥാനത്തിലുള്ള ചർച്ചയുടെ ഭാഗമായാണ് താൻ അത്തരമൊരു പ്രസ്താവന നടത്തിയത്.ഇതിന് പിന്നാലെ മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് വന്ന പ്രസ്താവനകൾ വേദനിപ്പിച്ചതു കൊണ്ടാണ് കടുത്ത ഭാഷയിൽ വിശദീകരണം നടത്തിയതെന്നും ശശി തരൂർ വ്യക്തമാക്കി.നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ താൻ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം തന്നെ ആശ്ചര്യപ്പെടുത്തി.താൻ മോദിയെ സ്തുതിച്ചിട്ടില്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ വാചകം ചൂണ്ടിക്കാട്ടണം.മോദിയുടെ കഴിഞ്ഞ ഭരണ കാലത്തെക്കുറിച്ചെഴുതിയ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകം മോദി സ്തുതി നടത്തുന്ന ഒരാൾ എഴുന്നതാണോയെന്നും വിശദീകരണ കുറിപ്പിൽ ശശി തരൂർ ചോദിച്ചു.അഭിപ്രായങ്ങൾ പാർട്ടി ഫോറത്തിൽ പറയണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് ജയരാം രമേശും,അഭിഷേക് സിഗ്വിയും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളോട് അതേ മാധ്യമത്തിലൂടെയാണ് താൻ പ്രതികരണം നടത്തിയത്.മാത്രമല്ല താൻ ഒരു പാർട്ടി ഫോറത്തിലും അംഗമല്ലെന്നും തരൂർ വ്യക്തമാക്കി.എപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ബിജെപിക്ക് നല്ലതല്ല എന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ ശശി തരൂർ പിന്തുണച്ചിരുന്നു.നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പ്രശംസിക്കാൻ മടിക്കേണ്ടെന്നും എപ്പോഴും കടുത്ത ഭാഷയിൽ വിമർശിക്കുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തിന് ചേർന്നതല്ലെന്നുമായിരുന്നു ശശി തരൂരിന്റെ നിലപാട്.അഭിഷേക് സിഗ്വിയും ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചിരുന്നു ### Headline : മോദി അനുകൂല നിലപാട് അടഞ്ഞ അധ്യായം; മുല്ലപ്പള്ളിക്ക് തന്നെ മനസിലാകാതെ പോയത് വേദനിപ്പിച്ചെന്ന് തരൂർ
10358
വെള്ളമിറങ്ങിയാല്...മൃതദേഹങ്ങളും പാന്പുകളും ഉണ്ടാകാം, ഒറ്റയ്ക്ക് പോകരുത്, കുട്ടികളെ കൂട്ടരുത് 18, 2018, 12:42 ഉപയോഗശൂന്യമായവ ഒഴിവാക്കാനുള്ളവരല്ല അവർ...സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്- മുരളി തുമ്മാരുകുടി 12, 2018, 17:27 ഗുഹാമുഖത്തു നിന്നുള്ള പാഠങ്ങള്....തായ്ലന്ഡിലെ രക്ഷാപ്രവര്ത്തനം ശ്രമകരം- മുരളി തുമ്മാരുകുടി 9, 2018, 18:29 ഒരു 4 പേരെ അറസ്റ്റ് ചെയ്താൽ തന്നെ ഈ പ്രശ്നം ഇല്ലാതാകും; നിപ്പാ കൈകാര്യം ചെയ്യുമ്പോൾ- തുമ്മാരുകുടി 23, 2018, 11:36 'നോക്കി വലുതാക്കിയ മുലകൾ! മുലകളെ വളർത്തിക്കൊണ്ടുവന്നതെന്ത്? പുരുഷന്റെ മുലയുടെ കഴിവ്!'- തുമ്മാരുകുടി 2, 2018, 09:54 ആൺപൂതങ്ങളുടേയും പെൺപൂതങ്ങളുടേയും അവസാനത്തെ അടവാണീ ഫെമിനിച്ചി വിളികൾ...'ഫെമിനിച്ചൻ' ആയി തുമ്മാരുകുടി 19, 2018, 11:40 ഇനി വലിയകാറ്റും വെള്ളപ്പൊക്കവും വരാൻ ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല- മുരളി തുമ്മാരുകുടി 26, 2017, 11:12 മതം മാറുമോ അതോ മനസ്സ് മാറുമോ...മതം മാത്രമല്ല, തറവാട്ട് മഹിമയും ജാതിചിന്തയും കുത്തിവെക്കുന്നുണ്ട്!! 29, 2017, 17:05 കൊറിയയിലെ അറുപത്തി ഒൻപത്...എന്താണീ വദനസുരതം..എന്താണതിന്റെ ചരിത്രം..എല്ലാം വിശദമായി
മുരളി തുമ്മാരുകുടി: Latest മുരളി തുമ്മാരുകുടി
https://malayalam.oneindia.com/topic/%E0%B4%AE%E0%B5%81%E0%B4%B0%E0%B4%B3%E0%B4%BF-%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വെള്ളമിറങ്ങിയാല്...മൃതദേഹങ്ങളും പാന്പുകളും ഉണ്ടാകാം, ഒറ്റയ്ക്ക് പോകരുത്, കുട്ടികളെ കൂട്ടരുത് 18, 2018, 12:42 ഉപയോഗശൂന്യമായവ ഒഴിവാക്കാനുള്ളവരല്ല അവർ...സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്- മുരളി തുമ്മാരുകുടി 12, 2018, 17:27 ഗുഹാമുഖത്തു നിന്നുള്ള പാഠങ്ങള്....തായ്ലന്ഡിലെ രക്ഷാപ്രവര്ത്തനം ശ്രമകരം- മുരളി തുമ്മാരുകുടി 9, 2018, 18:29 ഒരു 4 പേരെ അറസ്റ്റ് ചെയ്താൽ തന്നെ ഈ പ്രശ്നം ഇല്ലാതാകും; നിപ്പാ കൈകാര്യം ചെയ്യുമ്പോൾ- തുമ്മാരുകുടി 23, 2018, 11:36 'നോക്കി വലുതാക്കിയ മുലകൾ! മുലകളെ വളർത്തിക്കൊണ്ടുവന്നതെന്ത്? പുരുഷന്റെ മുലയുടെ കഴിവ്!'- തുമ്മാരുകുടി 2, 2018, 09:54 ആൺപൂതങ്ങളുടേയും പെൺപൂതങ്ങളുടേയും അവസാനത്തെ അടവാണീ ഫെമിനിച്ചി വിളികൾ...'ഫെമിനിച്ചൻ' ആയി തുമ്മാരുകുടി 19, 2018, 11:40 ഇനി വലിയകാറ്റും വെള്ളപ്പൊക്കവും വരാൻ ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല- മുരളി തുമ്മാരുകുടി 26, 2017, 11:12 മതം മാറുമോ അതോ മനസ്സ് മാറുമോ...മതം മാത്രമല്ല, തറവാട്ട് മഹിമയും ജാതിചിന്തയും കുത്തിവെക്കുന്നുണ്ട്!! 29, 2017, 17:05 കൊറിയയിലെ അറുപത്തി ഒൻപത്...എന്താണീ വദനസുരതം..എന്താണതിന്റെ ചരിത്രം..എല്ലാം വിശദമായി ### Headline : മുരളി തുമ്മാരുകുടി: Latest മുരളി തുമ്മാരുകുടി