id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
10101
സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു നടി ജിയ ഖാന്റെ.2013 ലായിരുന്നു ജിയ ഖാന്റെ മരണം.ഇരുപത്തിയഞ്ച് വയസ് മാത്രം പ്രായമുള്ള നടി ആത്മഹത്യ ചെയ്യുകയായിരുന്നു.ഇപ്പോഴിതാ നടിയുടെ മരണവും ജീവിതവും ആസ്പദമാക്ക ഒരു ഡോക്യുമെന്ററി ഒരുങ്ങുന്നതായി റിപ്പോര്ട്ടുകള് വന്നിരിക്കുകയാണ്.ഇന്ത്യന്-ബ്രിട്ടീഷ് സ്വദേശിനിയായ ജിയ ഖാന്റെ മരണം പ്രമേയമാക്കി ബ്രിട്ടീഷ് സംവിധായകനാണ് സിനിമ ഒരുക്കുന്നതായി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.മൂന്ന് ഭാഗങ്ങളായി ഡോക്യുമെന്ററി ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.മുംബൈയിലെ ഫ്ളാറ്റില് 2013 ജൂണ് മൂന്നിനാണ് ജിയ ഖാനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.അവിടെ നിന്നും ജിയ എഴുതിയ ആറ് പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.എന്നാൽ ജിയയുടെ മരണം ആത്മഹത്യാ അല്ല കൊലപാതമാണെന്ന് ആരോപിച്ച് നടിയുടെ അമ്മ പരാതി നൽകിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് സൂരജ് പഞ്ചോളിയ്ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചാര്ത്തിയിരുന്നു.ഇന്നും ഈ കേസില് കൂടുതല് കണ്ടെത്തലുകള് ഒന്നും നടന്നിട്ടില്ല.പതിനെട്ടാം വയസില് സിനിമയിലെത്തിയ താരമായിരുന്നു ജിയാ ഖാന്.അരങ്ങേറ്റം തന്നെ അമിതാഭ് ബച്ചനൊപ്പമായിരുന്നു.2007 ല് 'നിശബ്ദ്' ആയിരുന്നു ജിയയുടെ ആദ്യ ചിത്രം.ഈ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര് അവാര്ഡ് നോമിനേഷന് ജിയയ്ക്ക് ലഭിച്ചിരുന്നു.പിന്നീട് ആമിര് ഖാനൊപ്പം ഗജനി എന്ന ചിത്രത്തിലും അക്ഷയ് കുമാറിനൊപ്പം ഹൗസ് ഫുള് എന്ന ചിത്രത്തിലും അഭിനയിച്ചു
ആത്മഹത്യ ചെയ്ത നടി ജിയ ഖാന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു
https://www.malayalamexpress.in/archives/770106/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു നടി ജിയ ഖാന്റെ.2013 ലായിരുന്നു ജിയ ഖാന്റെ മരണം.ഇരുപത്തിയഞ്ച് വയസ് മാത്രം പ്രായമുള്ള നടി ആത്മഹത്യ ചെയ്യുകയായിരുന്നു.ഇപ്പോഴിതാ നടിയുടെ മരണവും ജീവിതവും ആസ്പദമാക്ക ഒരു ഡോക്യുമെന്ററി ഒരുങ്ങുന്നതായി റിപ്പോര്ട്ടുകള് വന്നിരിക്കുകയാണ്.ഇന്ത്യന്-ബ്രിട്ടീഷ് സ്വദേശിനിയായ ജിയ ഖാന്റെ മരണം പ്രമേയമാക്കി ബ്രിട്ടീഷ് സംവിധായകനാണ് സിനിമ ഒരുക്കുന്നതായി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.മൂന്ന് ഭാഗങ്ങളായി ഡോക്യുമെന്ററി ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.മുംബൈയിലെ ഫ്ളാറ്റില് 2013 ജൂണ് മൂന്നിനാണ് ജിയ ഖാനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.അവിടെ നിന്നും ജിയ എഴുതിയ ആറ് പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.എന്നാൽ ജിയയുടെ മരണം ആത്മഹത്യാ അല്ല കൊലപാതമാണെന്ന് ആരോപിച്ച് നടിയുടെ അമ്മ പരാതി നൽകിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് സൂരജ് പഞ്ചോളിയ്ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചാര്ത്തിയിരുന്നു.ഇന്നും ഈ കേസില് കൂടുതല് കണ്ടെത്തലുകള് ഒന്നും നടന്നിട്ടില്ല.പതിനെട്ടാം വയസില് സിനിമയിലെത്തിയ താരമായിരുന്നു ജിയാ ഖാന്.അരങ്ങേറ്റം തന്നെ അമിതാഭ് ബച്ചനൊപ്പമായിരുന്നു.2007 ല് 'നിശബ്ദ്' ആയിരുന്നു ജിയയുടെ ആദ്യ ചിത്രം.ഈ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര് അവാര്ഡ് നോമിനേഷന് ജിയയ്ക്ക് ലഭിച്ചിരുന്നു.പിന്നീട് ആമിര് ഖാനൊപ്പം ഗജനി എന്ന ചിത്രത്തിലും അക്ഷയ് കുമാറിനൊപ്പം ഹൗസ് ഫുള് എന്ന ചിത്രത്തിലും അഭിനയിച്ചു ### Headline : ആത്മഹത്യ ചെയ്ത നടി ജിയ ഖാന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു
10102
കൊച്ചി: ഈ കാലവര്ഷത്തിലും കഴിഞ്ഞ വര്ഷവും സംസ്ഥാനത്ത് പ്രളയത്തില് ഉണ്ടായ നാശനഷ്ടങ്ങളുടെ പുനര്നിര്മാണത്തിനായി ഹയര് സെക്കണ്ടറി വിദ്യാര്ഥികള്ക്ക് സൃഷ്ടിപരമായ രൂപകല്പന ആശയങ്ങള് അവതരിപ്പിക്കുന്നതിനായി ഇന്റര്നാഷണല് സ്കൂള് ഓഫ് ക്രിയേറ്റിവ് ആര്ട്സ് (ഐഎസ് സിഎ) കേരള ഡിസൈന് ചലഞ്ച് സംഘടിപ്പിക്കുന്നു.ഡിസംബര് 12 മുതല് 14 വരെ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില് കൊച്ചിയില് നടക്കുന്ന കേരള ഡിസൈന് വീക്ക് -2019-ന്റെ ഭാഗമായാണ് പരിപാടിയുടെ വിദ്യാഭ്യാസ പങ്കാളിയായ ഐഎസ്സിഎ മല്സരം സംഘടിപ്പിക്കുന്നത്.മത്സരാര്ഥികള്ക്ക് തങ്ങളുടെ ആശയങ്ങള് ലേഖനം, പോസ്റ്റര്, പെയിന്റിങ്, ഫോട്ടോഗ്രാഫ്, ഹ്രസ്വചിത്രം തുടങ്ങിയവയിലൂടെ അവതരിപ്പിക്കാവുന്നതാണ്.വിദ്യാര്ഥികള്ക്ക് കേരള ഡിസൈന് വീക്കിന്റെ വെബ്സൈറ്റില് ഈ മാസം 30 വരെ ഡിസൈന് ചലഞ്ചിനായി എന്റോള് ചെയ്യാവുന്നതാണെന്ന് ഐഎസ്സിഎ അക്കാഡമിക് മേധാവി ഡോ.മോഹന് സിംഗ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.മൂന്ന് ദിവസം നടക്കുന്ന കേരള ഡിസൈന് വീക്ക് കാലാനുസൃതമായി ഡിസൈന് സാങ്കേതികവിദ്യയില് വരുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളര്ത്തുന്നതിനും സുസ്ഥിര നിര്മാണരീതികള് സ്വായത്തമാക്കാനും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.വിദ്യാര്ഥികള്ക്ക് തങ്ങളുടെ സര്ഗാത്മകത പ്രദര്ശിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങളുടെ പുനര്നിര്മാണത്തില് പങ്കാളിയാകാനും അവസരമൊരുക്കുന്നതാണ് ഡിസൈന് ചലഞ്ച് എന്ന് ഐഎസ്സിഎ ഡയറക്ടര് ടോം ജോസഫ് പറഞ്ഞു.മത്സരത്തിലെ വിജയികള്ക്ക് ക്യാഷ് അവാര്ഡുകള് സമ്മാനിക്കും.20016-ല് സ്ഥാപിതമായ യുകെ ആസ്ഥാനമായ ഇന്റര്നാഷണല് സ്കില് ഡെവലപ്മെന്റ് കോര്പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മികച്ച ആര്ട്ട് ആന്ഡ് ഡിസൈന് സ്കൂളാണ് കൊച്ചി ആസ്ഥാനമായ ഐഎസ്സിഎ.കൊച്ചി ഇന്ഫോപാര്ക്കിന് സമീപമുള്ള നോളജ് പാര്ക്കില് പ്രവര്ത്തിക്കുന്ന സ്കൂളില് ക്രിയേറ്റിവ് ആര്ട്സില് ബിരുദ, ബിരുദാനന്തര കോഴ്സുകളും ആനിമേഷന്, വിഎഫ്എക്സ്, ഗ്രാഫിക് ഡിസൈന്, അഡ്വര്ട്ടൈസിംഗ് ഡിസൈന്, ഗെയിം ഡിസൈന്, യുഐ/ യുഎക്സ് ഡിസൈന് തുടങ്ങിയവയില് സ്പെഷ്യലൈസേഷനും നല്കുന്നു.ഐഎസ്സിഎ ഡയറക്ടര് വേണുഗോപാല് വി.മേനോനും വാര്ത്താസമ്മേളനത്തില് സന്നിഹിതനായിരുന്നു
നവകേരള നിര്മാണം; വിദ്യാര്ഥികള്ക്ക് ഡിസൈന് മത്സരവുമായി ഐഎസ്സിഎ
https://www.malayalamexpress.in/archives/910263/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ഈ കാലവര്ഷത്തിലും കഴിഞ്ഞ വര്ഷവും സംസ്ഥാനത്ത് പ്രളയത്തില് ഉണ്ടായ നാശനഷ്ടങ്ങളുടെ പുനര്നിര്മാണത്തിനായി ഹയര് സെക്കണ്ടറി വിദ്യാര്ഥികള്ക്ക് സൃഷ്ടിപരമായ രൂപകല്പന ആശയങ്ങള് അവതരിപ്പിക്കുന്നതിനായി ഇന്റര്നാഷണല് സ്കൂള് ഓഫ് ക്രിയേറ്റിവ് ആര്ട്സ് (ഐഎസ് സിഎ) കേരള ഡിസൈന് ചലഞ്ച് സംഘടിപ്പിക്കുന്നു.ഡിസംബര് 12 മുതല് 14 വരെ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില് കൊച്ചിയില് നടക്കുന്ന കേരള ഡിസൈന് വീക്ക് -2019-ന്റെ ഭാഗമായാണ് പരിപാടിയുടെ വിദ്യാഭ്യാസ പങ്കാളിയായ ഐഎസ്സിഎ മല്സരം സംഘടിപ്പിക്കുന്നത്.മത്സരാര്ഥികള്ക്ക് തങ്ങളുടെ ആശയങ്ങള് ലേഖനം, പോസ്റ്റര്, പെയിന്റിങ്, ഫോട്ടോഗ്രാഫ്, ഹ്രസ്വചിത്രം തുടങ്ങിയവയിലൂടെ അവതരിപ്പിക്കാവുന്നതാണ്.വിദ്യാര്ഥികള്ക്ക് കേരള ഡിസൈന് വീക്കിന്റെ വെബ്സൈറ്റില് ഈ മാസം 30 വരെ ഡിസൈന് ചലഞ്ചിനായി എന്റോള് ചെയ്യാവുന്നതാണെന്ന് ഐഎസ്സിഎ അക്കാഡമിക് മേധാവി ഡോ.മോഹന് സിംഗ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.മൂന്ന് ദിവസം നടക്കുന്ന കേരള ഡിസൈന് വീക്ക് കാലാനുസൃതമായി ഡിസൈന് സാങ്കേതികവിദ്യയില് വരുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളര്ത്തുന്നതിനും സുസ്ഥിര നിര്മാണരീതികള് സ്വായത്തമാക്കാനും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.വിദ്യാര്ഥികള്ക്ക് തങ്ങളുടെ സര്ഗാത്മകത പ്രദര്ശിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങളുടെ പുനര്നിര്മാണത്തില് പങ്കാളിയാകാനും അവസരമൊരുക്കുന്നതാണ് ഡിസൈന് ചലഞ്ച് എന്ന് ഐഎസ്സിഎ ഡയറക്ടര് ടോം ജോസഫ് പറഞ്ഞു.മത്സരത്തിലെ വിജയികള്ക്ക് ക്യാഷ് അവാര്ഡുകള് സമ്മാനിക്കും.20016-ല് സ്ഥാപിതമായ യുകെ ആസ്ഥാനമായ ഇന്റര്നാഷണല് സ്കില് ഡെവലപ്മെന്റ് കോര്പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മികച്ച ആര്ട്ട് ആന്ഡ് ഡിസൈന് സ്കൂളാണ് കൊച്ചി ആസ്ഥാനമായ ഐഎസ്സിഎ.കൊച്ചി ഇന്ഫോപാര്ക്കിന് സമീപമുള്ള നോളജ് പാര്ക്കില് പ്രവര്ത്തിക്കുന്ന സ്കൂളില് ക്രിയേറ്റിവ് ആര്ട്സില് ബിരുദ, ബിരുദാനന്തര കോഴ്സുകളും ആനിമേഷന്, വിഎഫ്എക്സ്, ഗ്രാഫിക് ഡിസൈന്, അഡ്വര്ട്ടൈസിംഗ് ഡിസൈന്, ഗെയിം ഡിസൈന്, യുഐ/ യുഎക്സ് ഡിസൈന് തുടങ്ങിയവയില് സ്പെഷ്യലൈസേഷനും നല്കുന്നു.ഐഎസ്സിഎ ഡയറക്ടര് വേണുഗോപാല് വി.മേനോനും വാര്ത്താസമ്മേളനത്തില് സന്നിഹിതനായിരുന്നു ### Headline : നവകേരള നിര്മാണം; വിദ്യാര്ഥികള്ക്ക് ഡിസൈന് മത്സരവുമായി ഐഎസ്സിഎ
10103
കൊല്ലം : ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള് പരമാവധി പ്രയോജനപ്പെടുത്തുന്ന മാസ്റ്റര് പ്ലാന് രൂപീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.കിഫ്ബി ഫണ്ട് വിനിയോഗിച്ചാകും അഷ്ടമുടി തീരം കേന്ദ്രീകരിച്ച് മറ്റു മേഖലകളേയും കൂട്ടിയോജിപ്പിച്ചുള്ള പദ്ധതിയെന്നും കലക്ട്രേറ്റില് വിളിച്ചു ചേര്ത്ത യോഗത്തില് മന്ത്രി വ്യക്തമാക്കി.അഷ്ടമുടിക്കായലിന്റെ ചുറ്റുമുള്ള 11 പഞ്ചായത്തുകളും കോര്പറേഷന് മേഖലയും ഉള്ക്കൊള്ളുന്ന തീരത്ത് സൈക്കിള് ട്രാക്ക് നിര്മിക്കും.കയ്യേറ്റം തടയുന്നതിനാണിത്.ട്രാക്കിനോട് ചേര്ന്ന് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി കണ്ടല് വച്ചു പിടിപ്പിക്കും.എക്കോ ടൂറിസം സാധ്യതകള് മുന്നിറുത്തി തെന്മല, മലയോര സഞ്ചാര വികസനത്തിനായി ജടായുപാറ, കടല്ത്തീരങ്ങള് ഉള്പ്പെടുന്ന പ്രദേശങ്ങള് എന്നിവിടങ്ങളിലെല്ലാം സൗകര്യങ്ങള് ഏര്പ്പെടുത്തും.എല്ലാ മേഖലകളുടേയും വിവര ശേഖരണത്തിനായി 20 പേരടങ്ങുന്ന പ്രത്യേക സര്വെ സംഘത്തെ നിയോഗിക്കും.ആവശ്യമെങ്കില് വിരമിച്ചവരുടെ സേവനവും വിനിയോഗിക്കും.ഒരു മാസത്തിനുള്ളില് സര്വെ നടപടികള് പൂര്ത്തിയാക്കണം.പഞ്ചായത്ത് കമ്മിറ്റികളും ജനപ്രതിനിധികളും സര്വെ നടപടികള് സുഗമമാക്കുന്നതിനുള്ള പിന്തുണ നല്കണം.മണ്ട്രോതുരുത്തിനേയും കുതിരമുനമ്പിനേയും ബന്ധപ്പിക്കുന്നതിനുള്ള സംവിധാനവും പരിഗണനയിലാണ്.ശാസ്താകോട്ട തടാകത്തിന്റെ സംരക്ഷണം ഉറപ്പാക്കാന് ഇവിടവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന എല്ലാ സംഘടനകളുടേയും യോഗം ജില്ലാ കലക്ടര് വിളിക്കണം.കൊല്ലം തോടിന്റ വികസന പുരോഗതിയും വിലയിരുത്തണം.കായല്തീര കയ്യേറ്റങ്ങള് ഒഴിപ്പിക്കാനും നടപടി വേണം.ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പരിസ്ഥിതി സൗഹൃദ മാസ്റ്റര് പ്ലാന് തയ്യാറാക്കുന്നതിന് മുന്നോടിയായി നവംബര് മൂന്നാം വാരം പ്രത്യേക യോഗം ചേരാനും മന്ത്രി നിര്ദ്ദേശിച്ചു.ഡിസംബറില് കിഫ്ബിക്ക് പദ്ധതി സമര്പ്പിക്കാന് കഴിയും വിധം പ്ലാന് സമര്പ്പിക്കാനും നിര്ദ്ദേശം നല്കി.സര്വെ നടപടികള് സമയബന്ധിതമായി പൂര്ത്തിയാക്കി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ജില്ലാ കലക്ടര് ബി.അബ്ദുല് നാസര് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി
അഷ്ടമുടി കേന്ദ്രമാക്കി വിപുല ടൂറിസം പദ്ധതി
https://www.malayalamexpress.in/archives/857303/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ലം : ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള് പരമാവധി പ്രയോജനപ്പെടുത്തുന്ന മാസ്റ്റര് പ്ലാന് രൂപീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.കിഫ്ബി ഫണ്ട് വിനിയോഗിച്ചാകും അഷ്ടമുടി തീരം കേന്ദ്രീകരിച്ച് മറ്റു മേഖലകളേയും കൂട്ടിയോജിപ്പിച്ചുള്ള പദ്ധതിയെന്നും കലക്ട്രേറ്റില് വിളിച്ചു ചേര്ത്ത യോഗത്തില് മന്ത്രി വ്യക്തമാക്കി.അഷ്ടമുടിക്കായലിന്റെ ചുറ്റുമുള്ള 11 പഞ്ചായത്തുകളും കോര്പറേഷന് മേഖലയും ഉള്ക്കൊള്ളുന്ന തീരത്ത് സൈക്കിള് ട്രാക്ക് നിര്മിക്കും.കയ്യേറ്റം തടയുന്നതിനാണിത്.ട്രാക്കിനോട് ചേര്ന്ന് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി കണ്ടല് വച്ചു പിടിപ്പിക്കും.എക്കോ ടൂറിസം സാധ്യതകള് മുന്നിറുത്തി തെന്മല, മലയോര സഞ്ചാര വികസനത്തിനായി ജടായുപാറ, കടല്ത്തീരങ്ങള് ഉള്പ്പെടുന്ന പ്രദേശങ്ങള് എന്നിവിടങ്ങളിലെല്ലാം സൗകര്യങ്ങള് ഏര്പ്പെടുത്തും.എല്ലാ മേഖലകളുടേയും വിവര ശേഖരണത്തിനായി 20 പേരടങ്ങുന്ന പ്രത്യേക സര്വെ സംഘത്തെ നിയോഗിക്കും.ആവശ്യമെങ്കില് വിരമിച്ചവരുടെ സേവനവും വിനിയോഗിക്കും.ഒരു മാസത്തിനുള്ളില് സര്വെ നടപടികള് പൂര്ത്തിയാക്കണം.പഞ്ചായത്ത് കമ്മിറ്റികളും ജനപ്രതിനിധികളും സര്വെ നടപടികള് സുഗമമാക്കുന്നതിനുള്ള പിന്തുണ നല്കണം.മണ്ട്രോതുരുത്തിനേയും കുതിരമുനമ്പിനേയും ബന്ധപ്പിക്കുന്നതിനുള്ള സംവിധാനവും പരിഗണനയിലാണ്.ശാസ്താകോട്ട തടാകത്തിന്റെ സംരക്ഷണം ഉറപ്പാക്കാന് ഇവിടവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന എല്ലാ സംഘടനകളുടേയും യോഗം ജില്ലാ കലക്ടര് വിളിക്കണം.കൊല്ലം തോടിന്റ വികസന പുരോഗതിയും വിലയിരുത്തണം.കായല്തീര കയ്യേറ്റങ്ങള് ഒഴിപ്പിക്കാനും നടപടി വേണം.ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പരിസ്ഥിതി സൗഹൃദ മാസ്റ്റര് പ്ലാന് തയ്യാറാക്കുന്നതിന് മുന്നോടിയായി നവംബര് മൂന്നാം വാരം പ്രത്യേക യോഗം ചേരാനും മന്ത്രി നിര്ദ്ദേശിച്ചു.ഡിസംബറില് കിഫ്ബിക്ക് പദ്ധതി സമര്പ്പിക്കാന് കഴിയും വിധം പ്ലാന് സമര്പ്പിക്കാനും നിര്ദ്ദേശം നല്കി.സര്വെ നടപടികള് സമയബന്ധിതമായി പൂര്ത്തിയാക്കി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ജില്ലാ കലക്ടര് ബി.അബ്ദുല് നാസര് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ### Headline : അഷ്ടമുടി കേന്ദ്രമാക്കി വിപുല ടൂറിസം പദ്ധതി
10104
ശബരിമല വിധി: സ്ത്രീകളെ ശബരിമലയില് കയറ്റുമോ?, പ്രതികരണവുമായി മന്ത്രി കടകംപള്ളി 14, 2019, 13:38 കേരളാ ബാങ്ക് യാഥാർത്ഥ്യമായാൽ എന്താണ് പ്രയോജനം; സംശയങ്ങൾക്ക് മറുപടിയുമായി മന്ത്രി 10, 2019, 19:07 'യുഡിഎഫിന് വോട്ട് മറിക്കാൻ കുമ്മനത്തിന്റെ നീക്കം', മാപ്പിന് ശേഷം കുമ്മനത്തെ മലർത്തിയടിച്ച് കടകംപളളി 7, 2019, 09:32 ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയിൽ എന്റെ പേരില്ല; കടകപള്ളിക്ക് മറുപടിയുമായി കുമ്മനം 5, 2019, 14:53 'കുമ്മനടിക്കാന് കഴിയാത്തതിന്റെ നിരാശയാണ് കുമ്മനത്തിന്, ഇപ്പോള് കടിച്ചതും പിടിച്ചതുമില്ലതായി' 3, 2019, 16:23 സഹകരണ വകുപ്പ് നിർമിച്ച വീട് സ്വന്തം പേരിലാക്കി ബിജെപി; അമ്പരപ്പിക്കുന്ന തൊലിക്കട്ടിയെന്ന് മന്ത്രി 28, 2019, 00:31 പിന്നോക്കക്കാരുടെ ക്ഷേത്രപൂജ വിപ്ലവമെന്ന് കടകംപള്ളി: ക്ഷേത്രപ്രവേശന വിളംബരത്തിന് തുല്യമായ മാറ്റം!! 27, 2019, 12:16 വിദേശികൾ ഒട്ടനവധി, തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും: കടകംപള്ളി സുരേന്ദ്രന് 27, 2019, 10:37 ഉത്തരവാദിത്വ ടൂറിസമാണ് സര്ക്കാര് നയം: മന്ത്രി കടകംപള്ളി സുരേന്ദ്രന്.കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം ഉദ്ഘാടനം ചെയ്തു...24, 2019, 11:07 ജേക്കബ് തോമസിന്റെ ആര്എസ്എസ് പ്രകീര്ത്തനം; ബിജെപിയില് എത്താനുള്ള നീക്കമെന്ന് കടകംപള്ളി
കടകംപള്ളി സുരേന്ദ്രന്: Latest കടകംപള്ളി സുരേന്ദ്രന്
https://malayalam.oneindia.com/topic/%E0%B4%95%E0%B4%9F%E0%B4%95%E0%B4%82%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശബരിമല വിധി: സ്ത്രീകളെ ശബരിമലയില് കയറ്റുമോ?, പ്രതികരണവുമായി മന്ത്രി കടകംപള്ളി 14, 2019, 13:38 കേരളാ ബാങ്ക് യാഥാർത്ഥ്യമായാൽ എന്താണ് പ്രയോജനം; സംശയങ്ങൾക്ക് മറുപടിയുമായി മന്ത്രി 10, 2019, 19:07 'യുഡിഎഫിന് വോട്ട് മറിക്കാൻ കുമ്മനത്തിന്റെ നീക്കം', മാപ്പിന് ശേഷം കുമ്മനത്തെ മലർത്തിയടിച്ച് കടകംപളളി 7, 2019, 09:32 ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയിൽ എന്റെ പേരില്ല; കടകപള്ളിക്ക് മറുപടിയുമായി കുമ്മനം 5, 2019, 14:53 'കുമ്മനടിക്കാന് കഴിയാത്തതിന്റെ നിരാശയാണ് കുമ്മനത്തിന്, ഇപ്പോള് കടിച്ചതും പിടിച്ചതുമില്ലതായി' 3, 2019, 16:23 സഹകരണ വകുപ്പ് നിർമിച്ച വീട് സ്വന്തം പേരിലാക്കി ബിജെപി; അമ്പരപ്പിക്കുന്ന തൊലിക്കട്ടിയെന്ന് മന്ത്രി 28, 2019, 00:31 പിന്നോക്കക്കാരുടെ ക്ഷേത്രപൂജ വിപ്ലവമെന്ന് കടകംപള്ളി: ക്ഷേത്രപ്രവേശന വിളംബരത്തിന് തുല്യമായ മാറ്റം!! 27, 2019, 12:16 വിദേശികൾ ഒട്ടനവധി, തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും: കടകംപള്ളി സുരേന്ദ്രന് 27, 2019, 10:37 ഉത്തരവാദിത്വ ടൂറിസമാണ് സര്ക്കാര് നയം: മന്ത്രി കടകംപള്ളി സുരേന്ദ്രന്.കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം ഉദ്ഘാടനം ചെയ്തു...24, 2019, 11:07 ജേക്കബ് തോമസിന്റെ ആര്എസ്എസ് പ്രകീര്ത്തനം; ബിജെപിയില് എത്താനുള്ള നീക്കമെന്ന് കടകംപള്ളി ### Headline : കടകംപള്ളി സുരേന്ദ്രന്: Latest കടകംപള്ളി സുരേന്ദ്രന്
10105
കിളിമാനൂർ : സർക്കാർ, ദേവസ്വം ബോർഡ് സ്കൂളുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിലായി.കൊടുവഴന്നൂർ തോട്ടവാരം ശ്രീഭവനിൽ ബി.വിൽസകുമാർ (47) ആണ് അറസ്റ്റിലായത്.ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.വ്യാജ നിയമന ഉത്തരവുകളിൽ പതിക്കുന്നതിന് വിവിധ സർക്കാർ സ്കൂളുകളുടെ വ്യാജ സീലുകളും, ഐഡി കാർഡുകളും കിളിമാനൂരിൽ നടത്തി വന്നിരുന്ന ക്രിസ്റ്റൽ ആൻഡ് അരുണിമ ഓഫ് സെറ്റ് പ്രസിലാണ് നിർമിച്ചത്.വ്യാജ ഐഡി കാർഡ് കാണിച്ച് ഗവ.ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിവിധ ജോലി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണു നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത ശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകിയതെന്ന് പൊലീസ് പറഞ്ഞു.ഒന്നാം പ്രതി അഭിജിത്ത് അറസ്റ്റിലായതോടെ 2017 സെപ്റ്റംബറിലാണ് രണ്ടാം പ്രതിയായ വിൽസകുമാർ ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു."കൈയില് വീണ് കിടന്ന് പിടഞ്ഞിട്ടുണ്ടാകില്ലേ... വേദന കടിച്ച് പിടിച്ച് കരഞ്ഞു കാണില്ലേ? അപ്പോഴും അവന്മാരുടെ ഉദ്ധാരണം നില നിന്നില്ലേ?"; കുറിപ്പ് വൈറൽ
സർക്കാർ, ദേവസ്വം ബോർഡ് സ്കൂളുകളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി അറസ്റ്റിൽ
https://www.malayalamexpress.in/archives/894875/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കിളിമാനൂർ : സർക്കാർ, ദേവസ്വം ബോർഡ് സ്കൂളുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിലായി.കൊടുവഴന്നൂർ തോട്ടവാരം ശ്രീഭവനിൽ ബി.വിൽസകുമാർ (47) ആണ് അറസ്റ്റിലായത്.ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.വ്യാജ നിയമന ഉത്തരവുകളിൽ പതിക്കുന്നതിന് വിവിധ സർക്കാർ സ്കൂളുകളുടെ വ്യാജ സീലുകളും, ഐഡി കാർഡുകളും കിളിമാനൂരിൽ നടത്തി വന്നിരുന്ന ക്രിസ്റ്റൽ ആൻഡ് അരുണിമ ഓഫ് സെറ്റ് പ്രസിലാണ് നിർമിച്ചത്.വ്യാജ ഐഡി കാർഡ് കാണിച്ച് ഗവ.ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിവിധ ജോലി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണു നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത ശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകിയതെന്ന് പൊലീസ് പറഞ്ഞു.ഒന്നാം പ്രതി അഭിജിത്ത് അറസ്റ്റിലായതോടെ 2017 സെപ്റ്റംബറിലാണ് രണ്ടാം പ്രതിയായ വിൽസകുമാർ ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു."കൈയില് വീണ് കിടന്ന് പിടഞ്ഞിട്ടുണ്ടാകില്ലേ... വേദന കടിച്ച് പിടിച്ച് കരഞ്ഞു കാണില്ലേ? അപ്പോഴും അവന്മാരുടെ ഉദ്ധാരണം നില നിന്നില്ലേ?"; കുറിപ്പ് വൈറൽ ### Headline : സർക്കാർ, ദേവസ്വം ബോർഡ് സ്കൂളുകളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി അറസ്റ്റിൽ
10106
കൊല്ലം: ആശ്രാമം തങ്ങള്കുഞ്ഞ് മുസലിയാര് പാര്ക്ക് മന്ത്രി എ സി മൊയ്തീന് നാടിന് സമര്പ്പിച്ചു.നാടിന്റെ നാളെയക്കുറിച്ച് ചിന്തയുള്ള ക്രാന്തദര്ശിയായിരുന്ന തങ്ങള്കുഞ്ഞ് മുസലിയാരുടെ നാമധേയത്തില് ഒരു പാര്ക്ക് യാഥാര്ത്യമാകുന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.ഓണാഘോഷങ്ങള് ഹരിതചട്ടം പാലിച്ച് നടത്താനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം.സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും ഇനിയും സ്ഥാപിക്കേണ്ടതുണ്ട്.മാലിന്യ സംസ്കരണത്തെ സംബന്ധിച്ചുള്ള ജനങ്ങളുടെ മനോഭാവത്തില് മാറ്റം വരണം.മാലിന്യനീക്കം നടക്കണമെന്ന് ശഠിക്കുകയും പ്ലാന്റുകളെ എതിര്ക്കുന്ന രീതിയും മാറ്റപ്പെടണമെന്നും മന്ത്രി പറഞ്ഞു.പി വി സി ഫ്ളക്സുകളുടെ നിരോധനം ഏറെ ചര്ച്ചകള്ക്ക് ശേഷമാണ് സര്ക്കാര് നടപ്പിലാക്കുന്നത്.പകരം തുണികൊണ്ടുള്ള ഫ്ളക്സുകള് ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാന് നമ്മള് തയ്യാറാവണം.ജനകീയ മുന്നേറ്റത്തിലൂടെ മാലിന്യ നിര്മാര്ജനം കൂടുതല് ഫലപ്രദമായി സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.അമൃത് പദ്ധതി പ്രകാരം 270 കോടി രൂപയുടെ വിവിധ പദ്ധതികളാണ് നടന്നു വരുന്നത്.ഇതില് 1.17 കോടി രൂപ ചെലവിലാണ് ടി കെ എം പാര്ക്ക് പൂര്ത്തിയായത്.മേയര് വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു..തീപിടിക്കാന് സാധ്യത; ഒമാന് എയര് വിമാനങ്ങളിൽ മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്ക്ക് നിരോധനം
തങ്ങള്കുഞ്ഞ് മുസലിയാര് പാര്ക്ക് നാടിന് സമര്പ്പിച്ചു
https://www.malayalamexpress.in/archives/790080/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ലം: ആശ്രാമം തങ്ങള്കുഞ്ഞ് മുസലിയാര് പാര്ക്ക് മന്ത്രി എ സി മൊയ്തീന് നാടിന് സമര്പ്പിച്ചു.നാടിന്റെ നാളെയക്കുറിച്ച് ചിന്തയുള്ള ക്രാന്തദര്ശിയായിരുന്ന തങ്ങള്കുഞ്ഞ് മുസലിയാരുടെ നാമധേയത്തില് ഒരു പാര്ക്ക് യാഥാര്ത്യമാകുന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.ഓണാഘോഷങ്ങള് ഹരിതചട്ടം പാലിച്ച് നടത്താനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം.സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും ഇനിയും സ്ഥാപിക്കേണ്ടതുണ്ട്.മാലിന്യ സംസ്കരണത്തെ സംബന്ധിച്ചുള്ള ജനങ്ങളുടെ മനോഭാവത്തില് മാറ്റം വരണം.മാലിന്യനീക്കം നടക്കണമെന്ന് ശഠിക്കുകയും പ്ലാന്റുകളെ എതിര്ക്കുന്ന രീതിയും മാറ്റപ്പെടണമെന്നും മന്ത്രി പറഞ്ഞു.പി വി സി ഫ്ളക്സുകളുടെ നിരോധനം ഏറെ ചര്ച്ചകള്ക്ക് ശേഷമാണ് സര്ക്കാര് നടപ്പിലാക്കുന്നത്.പകരം തുണികൊണ്ടുള്ള ഫ്ളക്സുകള് ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാന് നമ്മള് തയ്യാറാവണം.ജനകീയ മുന്നേറ്റത്തിലൂടെ മാലിന്യ നിര്മാര്ജനം കൂടുതല് ഫലപ്രദമായി സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.അമൃത് പദ്ധതി പ്രകാരം 270 കോടി രൂപയുടെ വിവിധ പദ്ധതികളാണ് നടന്നു വരുന്നത്.ഇതില് 1.17 കോടി രൂപ ചെലവിലാണ് ടി കെ എം പാര്ക്ക് പൂര്ത്തിയായത്.മേയര് വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു..തീപിടിക്കാന് സാധ്യത; ഒമാന് എയര് വിമാനങ്ങളിൽ മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്ക്ക് നിരോധനം ### Headline : തങ്ങള്കുഞ്ഞ് മുസലിയാര് പാര്ക്ക് നാടിന് സമര്പ്പിച്ചു
10107
കൊച്ചി: കൊച്ചി മേയറെ മാറ്റാനുള്ള നീക്കത്തില് പ്രതിഷേധിച്ച് യുഡിഎഫിനുള്ള പിന്തുണ പിന്വലിച്ചതായി സ്വതന്ത്ര കൗണ്സിലര് ഗീതാ പ്രഭാകര്.സൗമിനി ജയ്നിനെ മേയർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.ഇതോടെ ഭരണ പക്ഷത്തിന്റെ അംഗബലം 36 ആയി.ഭരണം നിലനിർത്താൻ 37 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.അതേസമയം, മേയര് സ്ഥാനത്ത് തുടരാനുള്ള സൗമിനി ജെയിന്റെ തന്ത്രമായിട്ടാണ് ജില്ലയിലെ കോണ്ഗ്രസ് നേതാക്കള് ഇതിനെ വിലയിരുത്തുന്നത്.സൗമിനി ജെയിനെ കൊച്ചി മേയര് സ്ഥാനത്തു നിന്നും മാറ്റണമെന്ന് കെപിസിസി നേതൃത്വത്തിനു മേല് ജില്ലയില് നിന്നുള്ള കോണ്ഗ്രസ് നേതാക്കളുടെ സമ്മര്ദമേറിയ സാഹചര്യത്തിലാണ് ഗീതാ പ്രഭാകര് യുഡിഎഫിനുള്ള പിന്തുണ പിന്വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.തിരുവനന്തപുരത്ത് നടന്ന ചർച്ചക്കൊടുവിൽ മേയറെ മാറ്റണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കെ.പി.സി.സി അധ്യക്ഷൻ തീരുമാനിക്കാനിരിക്കെയായാണ് നാടകീയ രംഗങ്ങൾ.ഗീതാ പ്രഭാകറിന്റെ പിന്തുണ പിന്വലിക്കല് കോണ്ഗ്രസ് നേതൃത്വത്തെയാകെ വെട്ടിലാക്കിയിരിക്കുകയാണ്.നിലവിൽ 74 അംഗങ്ങളുള്ള കൊച്ചി കോർപറേഷനിൽ 38 അംഗങ്ങളായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നത്.ടി ജെ വിനോദ് എംഎല്എ ആയതോടെ ഇത് 37 ആയി കുറഞ്ഞു.പ്രതിപക്ഷത്ത് 34 അംഗങ്ങളുണ്ട്.ബിജെപിക്കു രണ്ടും.ഗീതാ പ്രഭാകര് പിന്തുണ പിന്വലിച്ചതോടെ യുഡിഎഫിന്റെ അംഗബലം 36 ആയി.മും ബൈ യിൽ ബ ഹു നി ല കെ ട്ടി ട ത്തി ൽ വ ൻ തീ പി ടി ത്തം
കൊച്ചി മേയര് വിവാദം; യു.ഡി.എഫിനുള്ള പിന്തുണ പിന്വലിച്ച് സ്വതന്ത്ര കൗൺസിലർ
https://www.malayalamexpress.in/archives/905533/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കൊച്ചി മേയറെ മാറ്റാനുള്ള നീക്കത്തില് പ്രതിഷേധിച്ച് യുഡിഎഫിനുള്ള പിന്തുണ പിന്വലിച്ചതായി സ്വതന്ത്ര കൗണ്സിലര് ഗീതാ പ്രഭാകര്.സൗമിനി ജയ്നിനെ മേയർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.ഇതോടെ ഭരണ പക്ഷത്തിന്റെ അംഗബലം 36 ആയി.ഭരണം നിലനിർത്താൻ 37 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.അതേസമയം, മേയര് സ്ഥാനത്ത് തുടരാനുള്ള സൗമിനി ജെയിന്റെ തന്ത്രമായിട്ടാണ് ജില്ലയിലെ കോണ്ഗ്രസ് നേതാക്കള് ഇതിനെ വിലയിരുത്തുന്നത്.സൗമിനി ജെയിനെ കൊച്ചി മേയര് സ്ഥാനത്തു നിന്നും മാറ്റണമെന്ന് കെപിസിസി നേതൃത്വത്തിനു മേല് ജില്ലയില് നിന്നുള്ള കോണ്ഗ്രസ് നേതാക്കളുടെ സമ്മര്ദമേറിയ സാഹചര്യത്തിലാണ് ഗീതാ പ്രഭാകര് യുഡിഎഫിനുള്ള പിന്തുണ പിന്വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.തിരുവനന്തപുരത്ത് നടന്ന ചർച്ചക്കൊടുവിൽ മേയറെ മാറ്റണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കെ.പി.സി.സി അധ്യക്ഷൻ തീരുമാനിക്കാനിരിക്കെയായാണ് നാടകീയ രംഗങ്ങൾ.ഗീതാ പ്രഭാകറിന്റെ പിന്തുണ പിന്വലിക്കല് കോണ്ഗ്രസ് നേതൃത്വത്തെയാകെ വെട്ടിലാക്കിയിരിക്കുകയാണ്.നിലവിൽ 74 അംഗങ്ങളുള്ള കൊച്ചി കോർപറേഷനിൽ 38 അംഗങ്ങളായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നത്.ടി ജെ വിനോദ് എംഎല്എ ആയതോടെ ഇത് 37 ആയി കുറഞ്ഞു.പ്രതിപക്ഷത്ത് 34 അംഗങ്ങളുണ്ട്.ബിജെപിക്കു രണ്ടും.ഗീതാ പ്രഭാകര് പിന്തുണ പിന്വലിച്ചതോടെ യുഡിഎഫിന്റെ അംഗബലം 36 ആയി.മും ബൈ യിൽ ബ ഹു നി ല കെ ട്ടി ട ത്തി ൽ വ ൻ തീ പി ടി ത്തം ### Headline : കൊച്ചി മേയര് വിവാദം; യു.ഡി.എഫിനുള്ള പിന്തുണ പിന്വലിച്ച് സ്വതന്ത്ര കൗൺസിലർ
10108
തൃശൂര്: കുന്നംകുളം പോലീസ് സ്റ്റേഷനില് കയറി സിഐയേയും എസ്ഐയേയും പോലീസുകാരെയും മര്ദിച്ച് പരുക്കേല്പ്പിച്ചെന്ന കേസില് മുന് എഎസ്ഐയെയും മക്കളെയും വെറുതെ വിട്ടു.കുന്നംകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെഎസ് വരുണാണ് ഇവരെ വെറുതെ വിടാന് ഉത്തരവിട്ടത്.ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്ഗ്രാമം...2009ലാണ് കേസിന് ആസ്പദമായ സംഭവം.അക്കിക്കാവ് പള്ളി പെരുന്നാളിന് മദ്യപിച്ച് വഴക്കുണ്ടാക്കി എന്ന കേസില് വടക്കേക്കാട് എഎസ്ഐയായിരുന്ന വര്ഗീസിന്റെ മക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.വിവരം അറിഞ്ഞ് സ്റ്റേഷനില് എത്തിയ വര്ഗീസ് പോലീസുകാരെ ആക്രമിച്ച് പരുക്കേല്പ്പിച്ചെന്നാണ് കേസ്.വര്ഗീസ്, മക്കളായ റിബിന്, വിബിന്, ഇവരുടെ കൂട്ടുകാരന് സതീശന് എന്നിവരാണ് പ്രതികള്.മൊഴികളിലെ വൈരുധ്യവും സുപ്രധാന രേഖകളായ ജനറല് ഡയറി, നോട്ട് ബുക്കുകള്, സിസി ടിവി ദൃശ്യങ്ങള് എന്നിവ ഹാജരാക്കാത്തത് പ്രോസിക്യൂഷന് വീഴ്ചയായി പ്രതിഭാഗം ഉന്നയിച്ചു.കോടതിയില് ഹാജരാക്കിയ കുന്നംകുളം സ്റ്റേഷനിലെ ഹാജര് ബുക്കും ആശുപത്രി രേഖകളും വ്യാജമാണെന്നും വിശ്വാസത്തിലെടുക്കാന് കഴിയില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു.വര്ഗീസിന്റെ മക്കളെ ഒരു സംഘം ആളുകള് വെട്ടി പരുക്കേല്പ്പിച്ച കേസ് ഉണ്ടായിരുന്നു.അതിലെ മൊഴി തിരുത്തി പ്രതികളെ സഹായിച്ചുവെന്ന് കാണിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി കൊടുത്തതിലെ വൈരാഗ്യമാണ് അറസ്റ്റിനും കേസിനും കാരണമെന്നും പ്രതിഭാഗം വാദിച്ചു.മക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനിലെത്തിയ വര്ഗീസിനെയും മക്കളെയും സ്റ്റേഷനിലിട്ട് മര്ദിച്ചെന്നു കോടതിയില് പരാതിപ്പെട്ടിരുന്നു.ഈ വാദങ്ങള് പരിഗണിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.അക്കിക്കാവ് പള്ളി പെരുന്നാളിന് അടിപിടിയുണ്ടാക്കി എന്ന കേസില് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.മൊഴി തിരുത്തി എന്ന ആരോപണമുയര്ന്ന കേസില് പോലീസ് സമര്പ്പിച്ച കുറ്റപത്രം കുന്നംകുളം മജിസ്ട്രേറ്റ് കോടതി മടക്കിയിരുന്നു.പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആദ്യം നല്കിയ മൊഴിയോ ആയുധങ്ങളോ കണ്ടെടുക്കാന് പോലീസിന് കഴിഞ്ഞിട്ടില്ല.പ്രതികള്ക്കുവേണ്ടി അഭിഭാഷകരായ എം.സി.ആഷി, മാത്യു ചാക്കപ്പന് എന്നിവര് ഹാജരായി
കുന്നംകുളം പോലീസ് സ്റ്റേഷനില് കയറി മര്ദിച്ചെന്ന കേസ്: മുന് എഎസ്ഐയെയും മക്കളെയും വെറുതേവിട്ടു
https://malayalam.oneindia.com/news/thrissur/police-station-attack-case-in-kunnamkulam-229074.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: കുന്നംകുളം പോലീസ് സ്റ്റേഷനില് കയറി സിഐയേയും എസ്ഐയേയും പോലീസുകാരെയും മര്ദിച്ച് പരുക്കേല്പ്പിച്ചെന്ന കേസില് മുന് എഎസ്ഐയെയും മക്കളെയും വെറുതെ വിട്ടു.കുന്നംകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെഎസ് വരുണാണ് ഇവരെ വെറുതെ വിടാന് ഉത്തരവിട്ടത്.ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്ഗ്രാമം...2009ലാണ് കേസിന് ആസ്പദമായ സംഭവം.അക്കിക്കാവ് പള്ളി പെരുന്നാളിന് മദ്യപിച്ച് വഴക്കുണ്ടാക്കി എന്ന കേസില് വടക്കേക്കാട് എഎസ്ഐയായിരുന്ന വര്ഗീസിന്റെ മക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.വിവരം അറിഞ്ഞ് സ്റ്റേഷനില് എത്തിയ വര്ഗീസ് പോലീസുകാരെ ആക്രമിച്ച് പരുക്കേല്പ്പിച്ചെന്നാണ് കേസ്.വര്ഗീസ്, മക്കളായ റിബിന്, വിബിന്, ഇവരുടെ കൂട്ടുകാരന് സതീശന് എന്നിവരാണ് പ്രതികള്.മൊഴികളിലെ വൈരുധ്യവും സുപ്രധാന രേഖകളായ ജനറല് ഡയറി, നോട്ട് ബുക്കുകള്, സിസി ടിവി ദൃശ്യങ്ങള് എന്നിവ ഹാജരാക്കാത്തത് പ്രോസിക്യൂഷന് വീഴ്ചയായി പ്രതിഭാഗം ഉന്നയിച്ചു.കോടതിയില് ഹാജരാക്കിയ കുന്നംകുളം സ്റ്റേഷനിലെ ഹാജര് ബുക്കും ആശുപത്രി രേഖകളും വ്യാജമാണെന്നും വിശ്വാസത്തിലെടുക്കാന് കഴിയില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു.വര്ഗീസിന്റെ മക്കളെ ഒരു സംഘം ആളുകള് വെട്ടി പരുക്കേല്പ്പിച്ച കേസ് ഉണ്ടായിരുന്നു.അതിലെ മൊഴി തിരുത്തി പ്രതികളെ സഹായിച്ചുവെന്ന് കാണിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി കൊടുത്തതിലെ വൈരാഗ്യമാണ് അറസ്റ്റിനും കേസിനും കാരണമെന്നും പ്രതിഭാഗം വാദിച്ചു.മക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനിലെത്തിയ വര്ഗീസിനെയും മക്കളെയും സ്റ്റേഷനിലിട്ട് മര്ദിച്ചെന്നു കോടതിയില് പരാതിപ്പെട്ടിരുന്നു.ഈ വാദങ്ങള് പരിഗണിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.അക്കിക്കാവ് പള്ളി പെരുന്നാളിന് അടിപിടിയുണ്ടാക്കി എന്ന കേസില് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.മൊഴി തിരുത്തി എന്ന ആരോപണമുയര്ന്ന കേസില് പോലീസ് സമര്പ്പിച്ച കുറ്റപത്രം കുന്നംകുളം മജിസ്ട്രേറ്റ് കോടതി മടക്കിയിരുന്നു.പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആദ്യം നല്കിയ മൊഴിയോ ആയുധങ്ങളോ കണ്ടെടുക്കാന് പോലീസിന് കഴിഞ്ഞിട്ടില്ല.പ്രതികള്ക്കുവേണ്ടി അഭിഭാഷകരായ എം.സി.ആഷി, മാത്യു ചാക്കപ്പന് എന്നിവര് ഹാജരായി ### Headline : കുന്നംകുളം പോലീസ് സ്റ്റേഷനില് കയറി മര്ദിച്ചെന്ന കേസ്: മുന് എഎസ്ഐയെയും മക്കളെയും വെറുതേവിട്ടു
10109
ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ട തീരുമാനം ശരിവെച്ച് സുപ്രീം കോടതി.ഇത് സംബന്ധിച്ച എതിര്പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി.ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള് തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി.രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം.മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളം, ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതാചരണത്തിനുള്ള അവകാശവും 26-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക മതവിഭാഗങ്ങളുടെ അവകാശവും തമ്മിലുള്ള പാരസ്പര്യം, പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങള് ഭരണഘടനയുടെ പാര്ട്ട് മൂന്നു പ്രകാരമുള്ള മറ്റ് അവകാശങ്ങള്ക്ക് അനുസൃമായിരിക്കേണ്ടതുണ്ടോ, 25, 26 അനുച്ഛേദങ്ങള് പ്രകാരമുള്ള ധാര്മ്മികതയുടെ വ്യാപ്തി എത്രത്തോളം, അത് ഭരണഘടനാ ധാര്മ്മികത ഉള്പ്പെടുന്നതാണോ, പ്രത്യേക മതവിഭാഗങ്ങള്ക്ക് മൗലിക അവകാശങ്ങള് അവകാശപ്പെടാമോ, 25 (2) ബി പ്രകാരമുള്ള ഹിന്ദു വിഭാഗങ്ങള് എന്നാല് എന്താണ്, ഒരു മതവിഭാഗത്തിന്റെ ആചാരത്തെ അതില് പെടാത്ത ഒരാള്ക്ക് പൊതുതാത്പര്യ ഹര്ജിയിലൂടെ ചോദ്യം ചെയ്യാനാവുമോ എന്നീ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിശോധിക്കുക.ഇരുപക്ഷത്തിനും അഞ്ച് ദിവസം വീതമാണ് വാദിക്കാന് സമയം ലഭിക്കുക.അടുത്ത തിങ്കളാഴ്ച മുതല് കേസില് വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള് പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി
https://timeskerala.com/archives/192790
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ട തീരുമാനം ശരിവെച്ച് സുപ്രീം കോടതി.ഇത് സംബന്ധിച്ച എതിര്പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി.ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള് തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി.രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം.മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളം, ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതാചരണത്തിനുള്ള അവകാശവും 26-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക മതവിഭാഗങ്ങളുടെ അവകാശവും തമ്മിലുള്ള പാരസ്പര്യം, പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങള് ഭരണഘടനയുടെ പാര്ട്ട് മൂന്നു പ്രകാരമുള്ള മറ്റ് അവകാശങ്ങള്ക്ക് അനുസൃമായിരിക്കേണ്ടതുണ്ടോ, 25, 26 അനുച്ഛേദങ്ങള് പ്രകാരമുള്ള ധാര്മ്മികതയുടെ വ്യാപ്തി എത്രത്തോളം, അത് ഭരണഘടനാ ധാര്മ്മികത ഉള്പ്പെടുന്നതാണോ, പ്രത്യേക മതവിഭാഗങ്ങള്ക്ക് മൗലിക അവകാശങ്ങള് അവകാശപ്പെടാമോ, 25 (2) ബി പ്രകാരമുള്ള ഹിന്ദു വിഭാഗങ്ങള് എന്നാല് എന്താണ്, ഒരു മതവിഭാഗത്തിന്റെ ആചാരത്തെ അതില് പെടാത്ത ഒരാള്ക്ക് പൊതുതാത്പര്യ ഹര്ജിയിലൂടെ ചോദ്യം ചെയ്യാനാവുമോ എന്നീ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിശോധിക്കുക.ഇരുപക്ഷത്തിനും അഞ്ച് ദിവസം വീതമാണ് വാദിക്കാന് സമയം ലഭിക്കുക.അടുത്ത തിങ്കളാഴ്ച മുതല് കേസില് വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു ### Headline : ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള് പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി
10110
ഫാൻസിന്റെ പരിധി വിടുന്ന ആരാധനയുടെ ഭയാനകമായ പല വേർഷനുകളും നാം കണ്ടിട്ടുണ്ട്.പാലാഭിഷേകവും മറ്റും ഇതിന്റെ ചുരുങ്ങിയ വേർഷനുകൾ മാത്രം.കുറച്ച് നാളുകൾക്ക് മുൻപ് ചിമ്പുവിന്റെ ഒരു ആരാധകൻ കമ്പി കൊണ്ട് ശരീരം തുളച്ച് ജെ സി ബി യിൽ തൂങ്ങിയാടിയാണ് പാലഭിഷേകം നടത്തിയത്.മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനം തിയേറ്ററുകളിൽ എത്തിയപ്പോഴാണ് സംഭവം.അത്രയ്ക്കൊന്നും വരില്ലെങ്കിലും പരിധി വിട്ട ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ സൽമാൻ ഖാന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.സൽമാൻ ഖാൻ ജോയ് വിമാനത്താവളത്തിലെത്തിയപ്പോൾ താരത്തിനൊപ്പം നടന്ന് കഷ്ടപ്പെട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയാണ് ആരാധകൻ.തന്റെ പിന്നിലായി നടക്കുന്ന സൽമാൻ ഖാനെ ഫ്രെയിമിൽ കിട്ടുവാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി മുന്നോട്ട് നടന്ന സൽമാൻ ഖാനോട് മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെടുന്ന ആരാധകനെ വീഡിയോയിൽ കാണാം.താരങ്ങളോടുള്ള ഫാൻസിന്റെ അമിതാരാധന ഒരു സ്ഥിരം കാഴ്ചയായി മാറി കഴിഞ്ഞു.ഇഷ്ട താരത്തിന്റെ സിനിമയെ വിമർശിക്കുന്നവർക്ക് നേരെ സൈബർ ആക്രമണം നടത്തുന്നതും ഇത്തരം ഫാൻസിന്റെ ക്രൂര വിനോദങ്ങളാണ്.നിർഭയ കേസ്: പ്രതികാരമെന്ന രീതിയിൽ വധശിക്ഷ വിധിക്കാനാകില്ല; ജസ്റ്റിസ് കുര്യൻ ജോസഫ്
ആരാധകന്റെ മൊബൈൽ പിടിച്ച് വാങ്ങി സൽമാൻ ഖാൻ; ആരാധന അതിരുവിടുന്നുണ്ടോ
https://www.malayalamexpress.in/archives/1038988/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഫാൻസിന്റെ പരിധി വിടുന്ന ആരാധനയുടെ ഭയാനകമായ പല വേർഷനുകളും നാം കണ്ടിട്ടുണ്ട്.പാലാഭിഷേകവും മറ്റും ഇതിന്റെ ചുരുങ്ങിയ വേർഷനുകൾ മാത്രം.കുറച്ച് നാളുകൾക്ക് മുൻപ് ചിമ്പുവിന്റെ ഒരു ആരാധകൻ കമ്പി കൊണ്ട് ശരീരം തുളച്ച് ജെ സി ബി യിൽ തൂങ്ങിയാടിയാണ് പാലഭിഷേകം നടത്തിയത്.മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനം തിയേറ്ററുകളിൽ എത്തിയപ്പോഴാണ് സംഭവം.അത്രയ്ക്കൊന്നും വരില്ലെങ്കിലും പരിധി വിട്ട ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ സൽമാൻ ഖാന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.സൽമാൻ ഖാൻ ജോയ് വിമാനത്താവളത്തിലെത്തിയപ്പോൾ താരത്തിനൊപ്പം നടന്ന് കഷ്ടപ്പെട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയാണ് ആരാധകൻ.തന്റെ പിന്നിലായി നടക്കുന്ന സൽമാൻ ഖാനെ ഫ്രെയിമിൽ കിട്ടുവാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി മുന്നോട്ട് നടന്ന സൽമാൻ ഖാനോട് മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെടുന്ന ആരാധകനെ വീഡിയോയിൽ കാണാം.താരങ്ങളോടുള്ള ഫാൻസിന്റെ അമിതാരാധന ഒരു സ്ഥിരം കാഴ്ചയായി മാറി കഴിഞ്ഞു.ഇഷ്ട താരത്തിന്റെ സിനിമയെ വിമർശിക്കുന്നവർക്ക് നേരെ സൈബർ ആക്രമണം നടത്തുന്നതും ഇത്തരം ഫാൻസിന്റെ ക്രൂര വിനോദങ്ങളാണ്.നിർഭയ കേസ്: പ്രതികാരമെന്ന രീതിയിൽ വധശിക്ഷ വിധിക്കാനാകില്ല; ജസ്റ്റിസ് കുര്യൻ ജോസഫ് ### Headline : ആരാധകന്റെ മൊബൈൽ പിടിച്ച് വാങ്ങി സൽമാൻ ഖാൻ; ആരാധന അതിരുവിടുന്നുണ്ടോ
10111
കോട്ടയം: പാലാ തെരഞ്ഞെടുപ്പ് തോല്വിയോടെ കേരള കോണ്ഗ്രസില് രൂക്ഷമായ പൊട്ടിത്തേറി മൂര്ദ്ധന്യത്തിലേക്ക്.ജോസ് കെ മാണി യെ പൂര്ണമായും തളളിക്കളഞ്ഞ് കേരള കോണ്ഗ്രസ് എം വര്ക്കിംഗ് ചെയര്മാന് പിജെ ജോസഫ് രംഗത്ത് എത്തി.ജോസ് കെ മാണി നിലവില് പാര്ട്ടിയില് ഇല്ല എന്ന് പിജെ ജോസഫ് പ്രഖ്യാപിച്ചു.ജോസ് കെ മാണിക്ക് ഇനി സ്വന്തം വഴി നോക്കാവുന്നതാണ്.ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി! ജോസ് കെ മാണിക്ക് ഒപ്പമുണ്ടായിരുന്ന അണികളും കൊഴിഞ്ഞ് പോയെന്നും പിജെ ജോസഫ് കൂട്ടിച്ചേര്ത്തു.പാലാ തോല്വിക്കും ജോസ് കെ മാണിയെ പിജെ ജോസഫ് കുറ്റപ്പെടുത്തി.ജനസമ്മിതിയും സ്വീകാര്യതയും ഇല്ലാത്ത സ്ഥാനാര്ത്ഥിയെ ആണ് പാലായില് മത്സരിപ്പിച്ചതെന്ന് പിജെ ജോസഫ് ആരോപിച്ചു.പാലായില് തനിക്ക് അണികളുണ്ടോ എന്നത് തെളിയിക്കുമെന്നും അതിനായി കേരള കോണ്ഗ്രസ് പാലായില് ശക്തി പ്രകടനം നടത്തുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.50 വര്ഷക്കാലമായി കേരള കോണ്ഗ്രസ് എമ്മിന്റെ കുത്തകയായിരുന്ന മണ്ഡലം ഇക്കുറി മാണി സി കാപ്പനിലൂടെയാണ് എല്ഡിഎഫ് പിടിച്ചെടുത്തത്.തോല്വിക്ക് പിന്നാലെ കേരള കോണ്ഗ്രസ് എമ്മില് ഭിന്നത ശക്തമായി.തോല്വിയുടെ കാരണം ഇരു വിഭാഗവും പരസ്പരം പഴി ചാരുകയായിരുന്നു.ജോസ് കെ മാണി വിഭാഗം മത്സരിപ്പിച്ച ടോം ജോസിന് എതിരെ തുടക്കം മുതല്ക്കേ തന്നെ പിജെ ജോസഫ് വിഭാഗം എതിര്പ്പ് ഉയര്ത്തിയിരുന്നു.ഈ അതൃപ്തി കാരണം പിജെ ജോസഫ് എല്ഡിഎഫിന് വോട്ട് മറിച്ചു എന്നാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്.സ്ഥാനാര്ത്ഥി ടോം ജോസ് തന്നെ ഈ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.കെ മാണിയുടെ മരണ ശേഷം പാര്ട്ടി ചെയര്മാന് സ്ഥാനത്തിന് വേണ്ടിയുളള തര്ക്കമാണ് കേരള കോണ്ഗ്രസ് എമ്മിന്റെ പിളര്പ്പിലേക്ക് എത്തി നില്ക്കുന്നത്
ജോസ് കെ മാണി കേരള കോൺഗ്രസിലില്ല, ജോസിന് ഇനി സ്വന്തം വഴി നോക്കാം! പിളർപ്പ് പ്രഖ്യാപിച്ച് പിജെ ജോസഫ്
https://malayalam.oneindia.com/news/kerala/rift-in-kerala-congress-m-deepens-over-defeat-in-pala-by-election-235036.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: പാലാ തെരഞ്ഞെടുപ്പ് തോല്വിയോടെ കേരള കോണ്ഗ്രസില് രൂക്ഷമായ പൊട്ടിത്തേറി മൂര്ദ്ധന്യത്തിലേക്ക്.ജോസ് കെ മാണി യെ പൂര്ണമായും തളളിക്കളഞ്ഞ് കേരള കോണ്ഗ്രസ് എം വര്ക്കിംഗ് ചെയര്മാന് പിജെ ജോസഫ് രംഗത്ത് എത്തി.ജോസ് കെ മാണി നിലവില് പാര്ട്ടിയില് ഇല്ല എന്ന് പിജെ ജോസഫ് പ്രഖ്യാപിച്ചു.ജോസ് കെ മാണിക്ക് ഇനി സ്വന്തം വഴി നോക്കാവുന്നതാണ്.ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി! ജോസ് കെ മാണിക്ക് ഒപ്പമുണ്ടായിരുന്ന അണികളും കൊഴിഞ്ഞ് പോയെന്നും പിജെ ജോസഫ് കൂട്ടിച്ചേര്ത്തു.പാലാ തോല്വിക്കും ജോസ് കെ മാണിയെ പിജെ ജോസഫ് കുറ്റപ്പെടുത്തി.ജനസമ്മിതിയും സ്വീകാര്യതയും ഇല്ലാത്ത സ്ഥാനാര്ത്ഥിയെ ആണ് പാലായില് മത്സരിപ്പിച്ചതെന്ന് പിജെ ജോസഫ് ആരോപിച്ചു.പാലായില് തനിക്ക് അണികളുണ്ടോ എന്നത് തെളിയിക്കുമെന്നും അതിനായി കേരള കോണ്ഗ്രസ് പാലായില് ശക്തി പ്രകടനം നടത്തുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.50 വര്ഷക്കാലമായി കേരള കോണ്ഗ്രസ് എമ്മിന്റെ കുത്തകയായിരുന്ന മണ്ഡലം ഇക്കുറി മാണി സി കാപ്പനിലൂടെയാണ് എല്ഡിഎഫ് പിടിച്ചെടുത്തത്.തോല്വിക്ക് പിന്നാലെ കേരള കോണ്ഗ്രസ് എമ്മില് ഭിന്നത ശക്തമായി.തോല്വിയുടെ കാരണം ഇരു വിഭാഗവും പരസ്പരം പഴി ചാരുകയായിരുന്നു.ജോസ് കെ മാണി വിഭാഗം മത്സരിപ്പിച്ച ടോം ജോസിന് എതിരെ തുടക്കം മുതല്ക്കേ തന്നെ പിജെ ജോസഫ് വിഭാഗം എതിര്പ്പ് ഉയര്ത്തിയിരുന്നു.ഈ അതൃപ്തി കാരണം പിജെ ജോസഫ് എല്ഡിഎഫിന് വോട്ട് മറിച്ചു എന്നാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്.സ്ഥാനാര്ത്ഥി ടോം ജോസ് തന്നെ ഈ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.കെ മാണിയുടെ മരണ ശേഷം പാര്ട്ടി ചെയര്മാന് സ്ഥാനത്തിന് വേണ്ടിയുളള തര്ക്കമാണ് കേരള കോണ്ഗ്രസ് എമ്മിന്റെ പിളര്പ്പിലേക്ക് എത്തി നില്ക്കുന്നത് ### Headline : ജോസ് കെ മാണി കേരള കോൺഗ്രസിലില്ല, ജോസിന് ഇനി സ്വന്തം വഴി നോക്കാം! പിളർപ്പ് പ്രഖ്യാപിച്ച് പിജെ ജോസഫ്
10112
കല്പ്പറ്റ: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന് യോഗങ്ങളും പരിപാടികളും നടത്താന് ഇനി ഹാള് അന്വേഷച്ച് നടക്കേണ്ട.ഒരേ സമയം 250 പേര്ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഹാളാണ് ഇവിടെ പൂര്ത്തിയായത്.ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ചാണ് കോണ്ഫറന്സ് ഹാളിന്റെയും മീറ്റിങ് ഹാളിന്റെയും നിര്മ്മാണം.63 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.ഹാളുകളുടെ ഉദ്ഘാടനം സംസ്ഥാന മന്ത്രിസ'-യുടെ വാര്ഷികാഘോഷത്തിന്റെ ഭാഗമായി നടത്തും.വന്തുക ഹാള് വാടക നല്കിയായിരുന്നു പഞ്ചായത്ത് വിവിധ യോഗങ്ങളും പരിപാടികളും ഇതിന് മുമ്പ് നടത്തിയിരുന്നത്.എല്ലാ സൗകര്യവുമുള്ള കോണ്ഫറന്സ് ഹാള് വേണമെന്നതിന്റെ അടിസ്ഥാനത്തില് ഓഫിസ് പ്രവര്ത്തിക്കുന്ന ഇരുനില കെട്ടിടം മൂന്നു നിലയാക്കാന് '-രണസമിതി മുന്നിട്ടിറങ്ങുകയായിരുന്നു.മൂപ്പൈനാട് ഗ്രാമപഞ്ചായത്തില് ഉദ്ഘാടനത്തിന് തയ്യാറായ കോണ്ഫറന്സ് ഹാള് മീറ്റിങ് ഹാളും കോണ്ഫറന്സ് ഹാളും നിര്മിക്കാന് മാത്രമായി മൂന്നാം നിലയുടെ രൂപരേഖ തയ്യാറാക്കി പ്രവൃത്തി തുടങ്ങി.മുകളിലത്തെ നില രണ്ടു 'ാഗങ്ങളായി തിരിച്ചാണ് ഹാളിനായി സ്ഥലം കണ്ടെത്തിയത്.10,70,000 രൂപയുടെ ഫര്ണിച്ചറുകള് ഇരു ഹാളുകളിലും സജ്ജീകരിച്ചിട്ടുണ്ട്.റബ്കോയാണ് ഫര്ണിച്ചറുകള് ല'്യമാക്കാന് കരാര് ഏറ്റെടുത്തത്.മീറ്റിങ് ഹാളിനും ഫര്ണിച്ചറുകള്ക്കും കൂടി 20 ലക്ഷം രൂപ വിനിയോഗിച്ചു.ശേഷിക്കുന്ന തുക കോണ്ഫറന്സ് ഹാളിനും ചെലവാക്കി.മുറികള് വാടകയ്ക്കെടുത്തും സ്കൂളുകളിലെ ഒഴിവുസമയങ്ങളും നോക്കി നടത്തിയിരുന്ന യോഗങ്ങള് ഇനി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില് തന്നെ നടത്താന് കഴിയും.കോണ്ഫറന്സ് ഹാള് രാഷ്ട്രീയപ്പാര്ട്ടികള്ക്കും മറ്റും വാടകയ്ക്ക് നല്കാന് കഴിയുന്നതിലൂടെ പഞ്ചായത്തിന് വരുമാനമാര്ക്ഷമാകുമെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് യഹ്യാഖാന് തലയ്ക്കല് പറഞ്ഞു
പേര്ക്ക് യോഗം ചേരാം: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം ഹാള്
https://malayalam.oneindia.com/news/kerala/own-conference-hall-in-mooppainad-grama-panchayat-197188.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കല്പ്പറ്റ: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന് യോഗങ്ങളും പരിപാടികളും നടത്താന് ഇനി ഹാള് അന്വേഷച്ച് നടക്കേണ്ട.ഒരേ സമയം 250 പേര്ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഹാളാണ് ഇവിടെ പൂര്ത്തിയായത്.ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ചാണ് കോണ്ഫറന്സ് ഹാളിന്റെയും മീറ്റിങ് ഹാളിന്റെയും നിര്മ്മാണം.63 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.ഹാളുകളുടെ ഉദ്ഘാടനം സംസ്ഥാന മന്ത്രിസ'-യുടെ വാര്ഷികാഘോഷത്തിന്റെ ഭാഗമായി നടത്തും.വന്തുക ഹാള് വാടക നല്കിയായിരുന്നു പഞ്ചായത്ത് വിവിധ യോഗങ്ങളും പരിപാടികളും ഇതിന് മുമ്പ് നടത്തിയിരുന്നത്.എല്ലാ സൗകര്യവുമുള്ള കോണ്ഫറന്സ് ഹാള് വേണമെന്നതിന്റെ അടിസ്ഥാനത്തില് ഓഫിസ് പ്രവര്ത്തിക്കുന്ന ഇരുനില കെട്ടിടം മൂന്നു നിലയാക്കാന് '-രണസമിതി മുന്നിട്ടിറങ്ങുകയായിരുന്നു.മൂപ്പൈനാട് ഗ്രാമപഞ്ചായത്തില് ഉദ്ഘാടനത്തിന് തയ്യാറായ കോണ്ഫറന്സ് ഹാള് മീറ്റിങ് ഹാളും കോണ്ഫറന്സ് ഹാളും നിര്മിക്കാന് മാത്രമായി മൂന്നാം നിലയുടെ രൂപരേഖ തയ്യാറാക്കി പ്രവൃത്തി തുടങ്ങി.മുകളിലത്തെ നില രണ്ടു 'ാഗങ്ങളായി തിരിച്ചാണ് ഹാളിനായി സ്ഥലം കണ്ടെത്തിയത്.10,70,000 രൂപയുടെ ഫര്ണിച്ചറുകള് ഇരു ഹാളുകളിലും സജ്ജീകരിച്ചിട്ടുണ്ട്.റബ്കോയാണ് ഫര്ണിച്ചറുകള് ല'്യമാക്കാന് കരാര് ഏറ്റെടുത്തത്.മീറ്റിങ് ഹാളിനും ഫര്ണിച്ചറുകള്ക്കും കൂടി 20 ലക്ഷം രൂപ വിനിയോഗിച്ചു.ശേഷിക്കുന്ന തുക കോണ്ഫറന്സ് ഹാളിനും ചെലവാക്കി.മുറികള് വാടകയ്ക്കെടുത്തും സ്കൂളുകളിലെ ഒഴിവുസമയങ്ങളും നോക്കി നടത്തിയിരുന്ന യോഗങ്ങള് ഇനി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില് തന്നെ നടത്താന് കഴിയും.കോണ്ഫറന്സ് ഹാള് രാഷ്ട്രീയപ്പാര്ട്ടികള്ക്കും മറ്റും വാടകയ്ക്ക് നല്കാന് കഴിയുന്നതിലൂടെ പഞ്ചായത്തിന് വരുമാനമാര്ക്ഷമാകുമെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് യഹ്യാഖാന് തലയ്ക്കല് പറഞ്ഞു ### Headline : പേര്ക്ക് യോഗം ചേരാം: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം ഹാള്
10113
ഉന്നാവോ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന് തീവ്രതയും ഏറി.രാജ്യത്തെ രാഷ്ട്രീയക്കാരെല്ലാം പരസ്പരം വാക്കുകൾ കൊണ്ട് അമ്മാനമാടുകയാണ്.അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്കാണ് 'ചൗക്കിദാര്'.'ചൗക്കിദാര് ചോര് ഹേ' (കാവല്ക്കാരന് കള്ളനാണ്) ഇതാണ് കോണ്ഗ്രസ് അധ്യക്ഷന്റെ മുദ്രാവാക്യം.ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര് ഹാന്ഡിലില് പേരിനൊപ്പം 'ചൗക്കിദാര്' എന്ന് ചേര്ത്ത് പുതിയ ക്യാമ്പയിനും തുടങ്ങിയിരുന്നു.ഇതോടെ 'ചൗക്കിദാര്' എന്ന വാക്ക് വലിയ ചര്ച്ചയായി മാറുകയും ചെയ്തു.ഇപ്പോള് ഉത്തര്പ്രദേശിലെ ഉന്നാവോയിലുള്ള കര്ഷകര് യഥാര്ഥ 'ചൗക്കിദാര്' ആരാകണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്."ആരൊക്കെയോ പറയുന്നു നമ്മുടെ പ്രധാനമന്ത്രി സ്വയം ചൗക്കിദാര് എന്നാണ് വിളിക്കുന്നതെന്ന്.ശരിക്കും ഞങ്ങളാണ് യഥാര്ഥ ചൗക്കിദാറുകള്.തെരുവില് അലയുന്ന പശുക്കള് അടക്കമുള്ളവയില് നിന്ന് കൃഷിയെ സംരക്ഷിക്കാന് കാവല് നില്ക്കുകയാണ് ഞങ്ങള്.സംസ്ഥാന സര്ക്കാര് പരാജയപ്പെട്ടതോടെയാണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്.തെരുവില് അലഞ്ഞ് തിരിയുന്ന പശുക്കളില് നിന്ന് ഞങ്ങളുടെ കൃഷിയെ ആര് സംരക്ഷിക്കുന്നുവോ, അവരാണ് യഥാര്ഥ ചൗക്കിദാര്." - ഉന്നാവോയിലെ കര്ഷകര് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു.ഉത്തര്പ്രദേശ് സര്ക്കാര് തെരുവില് അലയുന്ന പശുക്കളുടെ കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളില് വലിയ അസംതൃപ്തിയാണ് കര്ഷകര്ക്കുള്ളത്.തെരുവില് അലയുന്ന പശുക്കള് മാത്രമല്ല, കറവ പറ്റിയ പശുക്കളെ എന്ത് ചെയ്യണമെന്ന കാര്യത്തിലും കര്ഷകര് വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്.മുമ്പ് പശുക്കളെ അറവു ശാലകള്ക്ക് നല്കുകയായിരുന്നെങ്കില് ഇപ്പോള് ഒന്ന് തൊടാന് പോലും ആളുകള്ക്ക് പേടിയാണെന്ന് കര്ഷകര് പറയുന്നു
തെരുവില് അലഞ്ഞ് തിരിയുന്ന പശുക്കളില് നിന്ന് ഞങ്ങളുടെ കൃഷിയെ ആര് സംരക്ഷിക്കുന്നുവോ, അവരാണ് യഥാര്ഥ ചൗക്കിദാര്'; കർഷകർ
https://www.malayalamexpress.in/archives/502314/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഉന്നാവോ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന് തീവ്രതയും ഏറി.രാജ്യത്തെ രാഷ്ട്രീയക്കാരെല്ലാം പരസ്പരം വാക്കുകൾ കൊണ്ട് അമ്മാനമാടുകയാണ്.അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്കാണ് 'ചൗക്കിദാര്'.'ചൗക്കിദാര് ചോര് ഹേ' (കാവല്ക്കാരന് കള്ളനാണ്) ഇതാണ് കോണ്ഗ്രസ് അധ്യക്ഷന്റെ മുദ്രാവാക്യം.ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര് ഹാന്ഡിലില് പേരിനൊപ്പം 'ചൗക്കിദാര്' എന്ന് ചേര്ത്ത് പുതിയ ക്യാമ്പയിനും തുടങ്ങിയിരുന്നു.ഇതോടെ 'ചൗക്കിദാര്' എന്ന വാക്ക് വലിയ ചര്ച്ചയായി മാറുകയും ചെയ്തു.ഇപ്പോള് ഉത്തര്പ്രദേശിലെ ഉന്നാവോയിലുള്ള കര്ഷകര് യഥാര്ഥ 'ചൗക്കിദാര്' ആരാകണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്."ആരൊക്കെയോ പറയുന്നു നമ്മുടെ പ്രധാനമന്ത്രി സ്വയം ചൗക്കിദാര് എന്നാണ് വിളിക്കുന്നതെന്ന്.ശരിക്കും ഞങ്ങളാണ് യഥാര്ഥ ചൗക്കിദാറുകള്.തെരുവില് അലയുന്ന പശുക്കള് അടക്കമുള്ളവയില് നിന്ന് കൃഷിയെ സംരക്ഷിക്കാന് കാവല് നില്ക്കുകയാണ് ഞങ്ങള്.സംസ്ഥാന സര്ക്കാര് പരാജയപ്പെട്ടതോടെയാണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്.തെരുവില് അലഞ്ഞ് തിരിയുന്ന പശുക്കളില് നിന്ന് ഞങ്ങളുടെ കൃഷിയെ ആര് സംരക്ഷിക്കുന്നുവോ, അവരാണ് യഥാര്ഥ ചൗക്കിദാര്." - ഉന്നാവോയിലെ കര്ഷകര് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു.ഉത്തര്പ്രദേശ് സര്ക്കാര് തെരുവില് അലയുന്ന പശുക്കളുടെ കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളില് വലിയ അസംതൃപ്തിയാണ് കര്ഷകര്ക്കുള്ളത്.തെരുവില് അലയുന്ന പശുക്കള് മാത്രമല്ല, കറവ പറ്റിയ പശുക്കളെ എന്ത് ചെയ്യണമെന്ന കാര്യത്തിലും കര്ഷകര് വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്.മുമ്പ് പശുക്കളെ അറവു ശാലകള്ക്ക് നല്കുകയായിരുന്നെങ്കില് ഇപ്പോള് ഒന്ന് തൊടാന് പോലും ആളുകള്ക്ക് പേടിയാണെന്ന് കര്ഷകര് പറയുന്നു ### Headline : തെരുവില് അലഞ്ഞ് തിരിയുന്ന പശുക്കളില് നിന്ന് ഞങ്ങളുടെ കൃഷിയെ ആര് സംരക്ഷിക്കുന്നുവോ, അവരാണ് യഥാര്ഥ ചൗക്കിദാര്'; കർഷകർ
10114
ന്യൂഡല്ഹി: ഇന്ത്യയുടെ വളര്ച്ചാ നിരക്ക് കുറവാണെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്മലാ സീതാരാമന്.രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെന്ന് രാജ്യസഭയില് കോണ്ഗ്രസ് ആരോപിച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.അതേസമയം, സാമ്പത്തിക മാന്ദ്യം ഘടനാപരമല്ലെന്നും ചാക്രിക സ്വഭാവമുള്ളതാണെന്നും 2020 മാര്ച്ചോടെ അവസാനിക്കുമെന്നും ബി.ജെ.പി നേതാവ് അശ്വനി യാദവ് പറഞ്ഞു.സമ്പദ് വ്യവസ്ഥയിലെ വളര്ച്ചയെ പുനരുജ്ജീവിപ്പിക്കാന് 32 നടപടികള് സര്ക്കാര് കൈകൊണ്ടിട്ടുണ്ടെന്നും നിര്മല പറഞ്ഞു.ജി.എസ്.ടി വരുമാനമായി ആകെ ലഭിക്കേണ്ട 6.63 ലക്ഷം കോടിയില് നിന്നും 3.26ലക്ഷം കോടി രൂപ രൂപ ഏഴു മാസം കൊണ്ട് സമാഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.'സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ സര്ക്കാര് നല്കുന്നുണ്ടെന്നും 2014 മുതല് മികച്ച സാമ്പത്തിക വളര്ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയര്ന്നതായും മന്ത്രി വ്യക്തമാക്കി.ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികളും ധനമന്ത്രി ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച ലക്ഷ്യമിട്ടാണ് സര്ക്കാര് എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ബാങ്കിങ് രംഗത്ത് ഉണര്വ് സൃഷ്ടിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള് ധനമന്ത്രി ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച ലക്ഷ്യമിട്ടാണ് സര്ക്കാര് എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും അവര് പറഞ്ഞു.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമാന്ദ്യം ഉണ്ടാവില്ല; വളര്ച്ചാനിരക്ക് കുറഞ്ഞേക്കും; ധനമന്ത്രി
https://www.malayalamexpress.in/archives/942349/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: ഇന്ത്യയുടെ വളര്ച്ചാ നിരക്ക് കുറവാണെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്മലാ സീതാരാമന്.രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെന്ന് രാജ്യസഭയില് കോണ്ഗ്രസ് ആരോപിച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.അതേസമയം, സാമ്പത്തിക മാന്ദ്യം ഘടനാപരമല്ലെന്നും ചാക്രിക സ്വഭാവമുള്ളതാണെന്നും 2020 മാര്ച്ചോടെ അവസാനിക്കുമെന്നും ബി.ജെ.പി നേതാവ് അശ്വനി യാദവ് പറഞ്ഞു.സമ്പദ് വ്യവസ്ഥയിലെ വളര്ച്ചയെ പുനരുജ്ജീവിപ്പിക്കാന് 32 നടപടികള് സര്ക്കാര് കൈകൊണ്ടിട്ടുണ്ടെന്നും നിര്മല പറഞ്ഞു.ജി.എസ്.ടി വരുമാനമായി ആകെ ലഭിക്കേണ്ട 6.63 ലക്ഷം കോടിയില് നിന്നും 3.26ലക്ഷം കോടി രൂപ രൂപ ഏഴു മാസം കൊണ്ട് സമാഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.'സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ സര്ക്കാര് നല്കുന്നുണ്ടെന്നും 2014 മുതല് മികച്ച സാമ്പത്തിക വളര്ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയര്ന്നതായും മന്ത്രി വ്യക്തമാക്കി.ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികളും ധനമന്ത്രി ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച ലക്ഷ്യമിട്ടാണ് സര്ക്കാര് എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ബാങ്കിങ് രംഗത്ത് ഉണര്വ് സൃഷ്ടിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള് ധനമന്ത്രി ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച ലക്ഷ്യമിട്ടാണ് സര്ക്കാര് എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും അവര് പറഞ്ഞു.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു ### Headline : സാമ്പത്തികമാന്ദ്യം ഉണ്ടാവില്ല; വളര്ച്ചാനിരക്ക് കുറഞ്ഞേക്കും; ധനമന്ത്രി
10115
ദില്ലി: പുതിയ 20 രൂപാ നോട്ടുകള് ഉടന് പുറത്തിറക്കുമെന്ന് റിസര്വ് ബാങ്ക് അറിയിച്ചു.പച്ച കലര്ന്ന മഞ്ഞ നിറത്തിലുള്ളതാകും പുതിയ നോട്ട്.മഹാത്മാ ഗാന്ധി സീരിസിലെ പുതിയ നോട്ട് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ് ഒപ്പുവച്ചതാകും.നോട്ടിന്റെ പിന്ഭാഗത്ത് രാജ്യത്തിന്റെ പൈതൃക പാരമ്പര്യം സൂചിപ്പിച്ച് എല്ലോറ ഗുഹകളുടെ ചിത്രമുണ്ടാകും.നേരത്തെ ഇറക്കിയ 20 രൂപാ നോട്ട് പിന്വലിക്കില്ല.അത് വിപണിയില് തുടരും.അതേസമയം, പുതിയ നോട്ടിറക്കുകയും ചെയ്യും.എന്നാല് പഴയ 20 രൂപാ നോട്ട് ഇനി അച്ചടിക്കില്ല.നോട്ടിന്റെ മുന്ഭാഗത്ത ഗാന്ധിജിയുടെ ചിത്രം, ആര്ബിഐ, ഭാരതം, ഇന്ത്യ, 20 രൂപ, ഗ്യാരണ്ടി ക്ലോസ്, ഗവര്ണറുടെ ഒപ്പ് തുടങ്ങിയവ ഉള്പ്പെടുത്തിയാകും ഇറക്കുക.നോട്ടിന്റെ വര്ഷം, ശുചിത്വ ഭാരതം സിംബല്, ഭാഷകളും പിന്ഭാഗത്താകും.2016 നവംബര് എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.500, 1000 രൂപാ നോട്ടുകള് നിരോധിക്കുകയായിരുന്നു.പിന്നീട് 2000 രൂപാ നോട്ട് ഇറക്കി.ശേഷം 500 രൂപാ നോട്ടും ഇറക്കി.അതിന് ശേഷം 200 രൂപാ നോട്ട്, 50, 10, 100 എന്നിവയും വന്നു.അതിന് ശേഷമാണ് 20 രൂപാ നോട്ട് കൂടി വരുന്നത്.കണ്ണൂരില് കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള് പുറത്ത്; രാഷ്ട്രീയ നേതാക്കള് ബൂത്തില് കയറി, വന് വിവാദം!! 2000 രൂപാ നോട്ടിന്റെ കാര്യത്തില് അതിനിടെ അനിശ്ചിതത്വം നിലനിന്നിരുന്നു.വിപണിയില് ഇറങ്ങിയ 2000 രൂപാ നോട്ട് പിന്വലിക്കുമെന്നായിരുന്നു റിപ്പോര്ട്ടുകള്.എന്നാല് പിന്വലിക്കില്ലെന്ന് ആര്ബിഐ വ്യക്തമാക്കി.പകരം അച്ചടി കുറയ്ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു
പച്ച കലര്ന്ന മഞ്ഞ; പുതിയ 20 രൂപാ നോട്ട് വരുന്നു, രാജ്യത്തിന്റെ പൈതൃക പാരമ്പര്യം സൂചിപ്പിച്ച് എല്ലോറ
https://malayalam.oneindia.com/news/india/rbi-to-issue-new-rs-20-banknotes-colour-design-images-pictures-all-details-here-224189.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പുതിയ 20 രൂപാ നോട്ടുകള് ഉടന് പുറത്തിറക്കുമെന്ന് റിസര്വ് ബാങ്ക് അറിയിച്ചു.പച്ച കലര്ന്ന മഞ്ഞ നിറത്തിലുള്ളതാകും പുതിയ നോട്ട്.മഹാത്മാ ഗാന്ധി സീരിസിലെ പുതിയ നോട്ട് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ് ഒപ്പുവച്ചതാകും.നോട്ടിന്റെ പിന്ഭാഗത്ത് രാജ്യത്തിന്റെ പൈതൃക പാരമ്പര്യം സൂചിപ്പിച്ച് എല്ലോറ ഗുഹകളുടെ ചിത്രമുണ്ടാകും.നേരത്തെ ഇറക്കിയ 20 രൂപാ നോട്ട് പിന്വലിക്കില്ല.അത് വിപണിയില് തുടരും.അതേസമയം, പുതിയ നോട്ടിറക്കുകയും ചെയ്യും.എന്നാല് പഴയ 20 രൂപാ നോട്ട് ഇനി അച്ചടിക്കില്ല.നോട്ടിന്റെ മുന്ഭാഗത്ത ഗാന്ധിജിയുടെ ചിത്രം, ആര്ബിഐ, ഭാരതം, ഇന്ത്യ, 20 രൂപ, ഗ്യാരണ്ടി ക്ലോസ്, ഗവര്ണറുടെ ഒപ്പ് തുടങ്ങിയവ ഉള്പ്പെടുത്തിയാകും ഇറക്കുക.നോട്ടിന്റെ വര്ഷം, ശുചിത്വ ഭാരതം സിംബല്, ഭാഷകളും പിന്ഭാഗത്താകും.2016 നവംബര് എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.500, 1000 രൂപാ നോട്ടുകള് നിരോധിക്കുകയായിരുന്നു.പിന്നീട് 2000 രൂപാ നോട്ട് ഇറക്കി.ശേഷം 500 രൂപാ നോട്ടും ഇറക്കി.അതിന് ശേഷം 200 രൂപാ നോട്ട്, 50, 10, 100 എന്നിവയും വന്നു.അതിന് ശേഷമാണ് 20 രൂപാ നോട്ട് കൂടി വരുന്നത്.കണ്ണൂരില് കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള് പുറത്ത്; രാഷ്ട്രീയ നേതാക്കള് ബൂത്തില് കയറി, വന് വിവാദം!! 2000 രൂപാ നോട്ടിന്റെ കാര്യത്തില് അതിനിടെ അനിശ്ചിതത്വം നിലനിന്നിരുന്നു.വിപണിയില് ഇറങ്ങിയ 2000 രൂപാ നോട്ട് പിന്വലിക്കുമെന്നായിരുന്നു റിപ്പോര്ട്ടുകള്.എന്നാല് പിന്വലിക്കില്ലെന്ന് ആര്ബിഐ വ്യക്തമാക്കി.പകരം അച്ചടി കുറയ്ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു ### Headline : പച്ച കലര്ന്ന മഞ്ഞ; പുതിയ 20 രൂപാ നോട്ട് വരുന്നു, രാജ്യത്തിന്റെ പൈതൃക പാരമ്പര്യം സൂചിപ്പിച്ച് എല്ലോറ
10116
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി എന്സിപി അധ്യക്ഷന് ശരദ് പവാര്.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച.കര്ഷക പ്രശ്നങ്ങള് ചര്ച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.മഹാരാഷ്ട്രയില് ബിജെപിയെ പുറത്ത് നിര്ത്തി ശിവസേന കോണ്ഗ്രസും എന്സിപിയുമായി സര്ക്കാര് രൂപീകരണ ചര്ച്ചകള് പുരോഗമിക്കവേയാണ് മോദിയുമായി പവാര് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ ദിവസം പാര്ലമെന്റില് പവാറിനേയും എന്സിപിയേയും പുകഴ്ത്തി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.പാര്ലമെന്റിന്റെ ചട്ടങ്ങള് പാലിക്കുന്ന കാര്യത്തില് എന്സിപിയേയും ബിജെഡിയേയും കണ്ടു പഠിക്കണമെന്നായിരുന്നു രാജ്യസഭയില് മോദി പറഞ്ഞത്.ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച.ശിവസേനയുമായി സഖ്യത്തില് എത്തുന്നത് സംബന്ധിച്ച് കോണ്ഗ്രസും എന്സിപിയും ഇതുവരെ അന്തിമ ധാരണയില് എത്തിയിട്ടില്ല.പൊതുമിനിമം പരിപാടിയില് ഉള്പ്പെടെ അന്തിമ കരട് പട്ടിക തയ്യാറാക്കിയിട്ടും കൂടുതല് കാര്യങ്ങളില് കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് കോണ്ഗ്രസും എന്സിപിയും.അതേസമയം ചര്ച്ചകള് പുരോഗമിക്കവെ എന്സിപിയെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന് ബിജെപി ചരടുവലികള് ശക്തമാക്കിയിട്ടുണ്ടെന്നുള്ള റിപ്പോര്ട്ടുകളും പുറത്തുവരുന്നുണ്ട്.ശരദ് പവാറിന് രാഷ്ട്രപതി പദവിയാണ് ബിജെപി ഓഫര് ചെയ്തിരിക്കുന്നതെന്നാണ് വിവരം.മാത്രമല്ല കേന്ദ്രമന്ത്രി സഭയില് അര്ഹമായ സ്ഥാനം എന്സിപിക്ക് നല്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ.എന്നാല് അനുകൂല പ്രതികരണമല്ല പവാര് നടത്തിയിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.അതിനിടെ സര്ക്കാര് രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് വീണ്ടും കൂടികാഴ്ച്ച നടത്തും.പൊതുമിനിമം പരിപാടി ഉള്പ്പെടെയുള്ളവയില് വീണ്ടും ചര്ച്ച നടത്തും
നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ശരദ് പവാര്; മോദിയുടെ എന്സിപി പുകഴ്ത്തലിന് പിന്നാലെ
https://malayalam.oneindia.com/news/india/sharad-pawar-to-meet-pm-modi-today-on-farmers-crisis-237165.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി എന്സിപി അധ്യക്ഷന് ശരദ് പവാര്.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച.കര്ഷക പ്രശ്നങ്ങള് ചര്ച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.മഹാരാഷ്ട്രയില് ബിജെപിയെ പുറത്ത് നിര്ത്തി ശിവസേന കോണ്ഗ്രസും എന്സിപിയുമായി സര്ക്കാര് രൂപീകരണ ചര്ച്ചകള് പുരോഗമിക്കവേയാണ് മോദിയുമായി പവാര് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ ദിവസം പാര്ലമെന്റില് പവാറിനേയും എന്സിപിയേയും പുകഴ്ത്തി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.പാര്ലമെന്റിന്റെ ചട്ടങ്ങള് പാലിക്കുന്ന കാര്യത്തില് എന്സിപിയേയും ബിജെഡിയേയും കണ്ടു പഠിക്കണമെന്നായിരുന്നു രാജ്യസഭയില് മോദി പറഞ്ഞത്.ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച.ശിവസേനയുമായി സഖ്യത്തില് എത്തുന്നത് സംബന്ധിച്ച് കോണ്ഗ്രസും എന്സിപിയും ഇതുവരെ അന്തിമ ധാരണയില് എത്തിയിട്ടില്ല.പൊതുമിനിമം പരിപാടിയില് ഉള്പ്പെടെ അന്തിമ കരട് പട്ടിക തയ്യാറാക്കിയിട്ടും കൂടുതല് കാര്യങ്ങളില് കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് കോണ്ഗ്രസും എന്സിപിയും.അതേസമയം ചര്ച്ചകള് പുരോഗമിക്കവെ എന്സിപിയെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന് ബിജെപി ചരടുവലികള് ശക്തമാക്കിയിട്ടുണ്ടെന്നുള്ള റിപ്പോര്ട്ടുകളും പുറത്തുവരുന്നുണ്ട്.ശരദ് പവാറിന് രാഷ്ട്രപതി പദവിയാണ് ബിജെപി ഓഫര് ചെയ്തിരിക്കുന്നതെന്നാണ് വിവരം.മാത്രമല്ല കേന്ദ്രമന്ത്രി സഭയില് അര്ഹമായ സ്ഥാനം എന്സിപിക്ക് നല്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ.എന്നാല് അനുകൂല പ്രതികരണമല്ല പവാര് നടത്തിയിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.അതിനിടെ സര്ക്കാര് രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് വീണ്ടും കൂടികാഴ്ച്ച നടത്തും.പൊതുമിനിമം പരിപാടി ഉള്പ്പെടെയുള്ളവയില് വീണ്ടും ചര്ച്ച നടത്തും ### Headline : നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ശരദ് പവാര്; മോദിയുടെ എന്സിപി പുകഴ്ത്തലിന് പിന്നാലെ
10117
കോഴിക്കോട്: വിശ്വാസങ്ങളുടെ കാര്യത്തില് കോടതി ഇടപെടുന്നത് ശരിയല്ലെന്ന് എഴുത്താകരന് ചേതന് ഭഗത്.ശബരിമലയിലെ ആചാരങ്ങള് തീരുമാനിക്കാനുള്ള അവകാശം സമൂഹത്തിന് വിട്ടുനല്കണമെന്നും അദ്ദേഹം പറഞ്ഞു.ലിറ്ററേച്ചര് ഫെസ്റ്റിവലില് ഗേള് ഇന് റൂം 105 എന്ന നോവലിനെക്കുറിച്ച് ഷൈനി ആന്റണിയുമായി സംസാരിക്കുകയായിരുന്നു ചേതന്.കലയുടെ വിത്തുകള് പാകി ഊരാളി പ്രളയ എക്സ്പ്രസ് യാത്ര; പത്തു പേരടങ്ങുന്ന സംഘത്തിന്റെ യാത്ര ഫോര്ട്ട് കൊച്ചി ആസ്പിന്വാള് ഹൗസില് നിന്നും ആരംഭിച്ചു! കോടതിയുടെ മുന്നില് ഒരു വിഷയം വന്നാല് നിയമപുസ്തകം തുറന്നുവെച്ചാണ് അവര് വിധി പറയുക.ശബരിമലയില് പുരുഷനു പോകാമെങ്കില് സ്ത്രീക്കും പോകാമല്ലോ എന്ന് അതനുസരിച്ച് അവര് വിധിപറയും.എന്നാല് ആചാരങ്ങള് അതിനുമപ്പുറത്താണ്.ആര്ക്കും ബുദ്ധിമുട്ടില്ലെങ്കില് അത്തരം വിഷയങ്ങളില് കോടതികള് ഇടപെടാതിരിക്കുകയാണ് ഉചിതം.ധാരാളം വൈവിധ്യങ്ങളുള്ള നാടാണല്ലോ നമ്മുടെത്.ശബരിമലയിലെ ആചാരങ്ങളെയും ഒരു വൈവിധ്യമായി കണ്ടാല് മതി.രാഷ്ട്രീയം പറയരുതെന്ന് നിര്ദേശമുണ്ടെങ്കിലും റിയലിസ്റ്റിക്കായിരിക്കുക എന്നതിനാലാണ് ഇക്കാര്യത്തില് അഭിപ്രായ പ്രകടനത്തിന് തയ്യാറാവുന്നതെന്നും ചേതന് ഭഗത് പറഞ്ഞു.അരുന്ധതി റോയിയെയും ശശി തരൂരിനെയും പോലെ ബുദ്ധിജീവി അല്ലാത്തതിനാല് അവരുടെ നാടായ കേരളത്തിലെ സാഹിത്യോത്സവങ്ങളില് പങ്കെടുക്കാന് തനിക്ക് പേടിയാണ്.എഴുതുന്നത് സാധാരണക്കാരന് മനസിലാവുന്ന ഭാഷയില് ആവണം എന്ന് നിര്ബന്ധമുണ്ട്.വ്യാകരണവിദഗ്ധനായിരുന്നെങ്കില് താന് അക്കാര്യം ശ്രദ്ധിച്ചേനെ.എന്നാല്, എഴുത്തുകാരന് എന്ന നിലയില് തന്റെ എഴുത്ത് എല്ലാവര്ക്കും മനസിലാവുക എന്നതാണ് പ്രധാനം.എതിര്ക്കുന്നവരെ സ്നേഹിപ്പിക്കാനും സ്നേഹിക്കുന്നവരെ കൂടുതല് സ്നേഹിപ്പിക്കാനും കഴിയുന്നതാവണം എഴുത്തെന്നും അദ്ദേഹം പറഞ്ഞു.സമാപനസമ്മേളനം സാഹിത്യകാരി കെ.ആര് മീര ഉദ്ഘാടനം ചെയ്തു.ചെയര്മാന് എ.പ്രദീപ് കുമാര് എംഎല്എ അധ്യക്ഷത വഹിച്ചു
ശബരിമലയില് ആചാരങ്ങള് നിലനില്ക്കട്ടെ; ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ചേതന് ഭഗത്
https://malayalam.oneindia.com/news/kozhikode/chetan-bhagat-about-sabarimala-issue-217422.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: വിശ്വാസങ്ങളുടെ കാര്യത്തില് കോടതി ഇടപെടുന്നത് ശരിയല്ലെന്ന് എഴുത്താകരന് ചേതന് ഭഗത്.ശബരിമലയിലെ ആചാരങ്ങള് തീരുമാനിക്കാനുള്ള അവകാശം സമൂഹത്തിന് വിട്ടുനല്കണമെന്നും അദ്ദേഹം പറഞ്ഞു.ലിറ്ററേച്ചര് ഫെസ്റ്റിവലില് ഗേള് ഇന് റൂം 105 എന്ന നോവലിനെക്കുറിച്ച് ഷൈനി ആന്റണിയുമായി സംസാരിക്കുകയായിരുന്നു ചേതന്.കലയുടെ വിത്തുകള് പാകി ഊരാളി പ്രളയ എക്സ്പ്രസ് യാത്ര; പത്തു പേരടങ്ങുന്ന സംഘത്തിന്റെ യാത്ര ഫോര്ട്ട് കൊച്ചി ആസ്പിന്വാള് ഹൗസില് നിന്നും ആരംഭിച്ചു! കോടതിയുടെ മുന്നില് ഒരു വിഷയം വന്നാല് നിയമപുസ്തകം തുറന്നുവെച്ചാണ് അവര് വിധി പറയുക.ശബരിമലയില് പുരുഷനു പോകാമെങ്കില് സ്ത്രീക്കും പോകാമല്ലോ എന്ന് അതനുസരിച്ച് അവര് വിധിപറയും.എന്നാല് ആചാരങ്ങള് അതിനുമപ്പുറത്താണ്.ആര്ക്കും ബുദ്ധിമുട്ടില്ലെങ്കില് അത്തരം വിഷയങ്ങളില് കോടതികള് ഇടപെടാതിരിക്കുകയാണ് ഉചിതം.ധാരാളം വൈവിധ്യങ്ങളുള്ള നാടാണല്ലോ നമ്മുടെത്.ശബരിമലയിലെ ആചാരങ്ങളെയും ഒരു വൈവിധ്യമായി കണ്ടാല് മതി.രാഷ്ട്രീയം പറയരുതെന്ന് നിര്ദേശമുണ്ടെങ്കിലും റിയലിസ്റ്റിക്കായിരിക്കുക എന്നതിനാലാണ് ഇക്കാര്യത്തില് അഭിപ്രായ പ്രകടനത്തിന് തയ്യാറാവുന്നതെന്നും ചേതന് ഭഗത് പറഞ്ഞു.അരുന്ധതി റോയിയെയും ശശി തരൂരിനെയും പോലെ ബുദ്ധിജീവി അല്ലാത്തതിനാല് അവരുടെ നാടായ കേരളത്തിലെ സാഹിത്യോത്സവങ്ങളില് പങ്കെടുക്കാന് തനിക്ക് പേടിയാണ്.എഴുതുന്നത് സാധാരണക്കാരന് മനസിലാവുന്ന ഭാഷയില് ആവണം എന്ന് നിര്ബന്ധമുണ്ട്.വ്യാകരണവിദഗ്ധനായിരുന്നെങ്കില് താന് അക്കാര്യം ശ്രദ്ധിച്ചേനെ.എന്നാല്, എഴുത്തുകാരന് എന്ന നിലയില് തന്റെ എഴുത്ത് എല്ലാവര്ക്കും മനസിലാവുക എന്നതാണ് പ്രധാനം.എതിര്ക്കുന്നവരെ സ്നേഹിപ്പിക്കാനും സ്നേഹിക്കുന്നവരെ കൂടുതല് സ്നേഹിപ്പിക്കാനും കഴിയുന്നതാവണം എഴുത്തെന്നും അദ്ദേഹം പറഞ്ഞു.സമാപനസമ്മേളനം സാഹിത്യകാരി കെ.ആര് മീര ഉദ്ഘാടനം ചെയ്തു.ചെയര്മാന് എ.പ്രദീപ് കുമാര് എംഎല്എ അധ്യക്ഷത വഹിച്ചു ### Headline : ശബരിമലയില് ആചാരങ്ങള് നിലനില്ക്കട്ടെ; ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ചേതന് ഭഗത്
10118
വിഷയം പരാമര്ശം ശരീരത്തിലെ ഏത് ഭാഗം പ്രദര്ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന് ചെയ്യും; ചുട്ട മറുപടിയുമായി മാധുരി 27, 2018, 14:26 രാജ്യസ്നേഹം ഇല്ലാത്തവരെ ശിക്ഷിക്കാന് നിയമം,രാജ്യവിരുദ്ധര്ക്ക് പണി കൊടുക്കണമെന്ന് ആര്എസ്എസ് നേതാവ് 11, 2017, 15:20 നല്ലത് ഉമ്മന്ചാണ്ടിയോ? അങ്ങനെ പറഞ്ഞിട്ടേ ഇല്ല: വിവാദമായപ്പോള് തിരുത്തലുമായി അസീസ് 9, 2017, 16:14 അവളെ തേപ്പുകാരിയെന്ന് വിളിച്ചവർ കുടുങ്ങും!! അതിരുകടന്ന വിമർശനങ്ങൾക്കെതിരെ കേസെടുക്കും!! 5, 2017, 11:22 ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് സെൻ കുമാർ പറഞ്ഞത്!! അത് സ്വകാര്യ സംഭാഷണമായിരുന്നു!! 3, 2017, 13:08 സജി നന്ത്യാട്ടിന്റേത് നെറികെട്ട പരാമർശം!! ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി!! ഇത് സിനിമ മേഖലയിൽ മാത്രം!! 29, 2017, 16:55 ഇന്ത്യക്കാരുടെ നാവിന്റെ ചൂടറിഞ്ഞ് സ്നാപ്പ് ചാറ്റ് സിഇഒ!! മലയാളി വക പൊങ്കാല!! ഒടുവില് മുട്ടുമടക്കി 16, 2017, 15:57 പിണറായിയുടെ വാടക പരാമര്ശം നീക്കില്ല!പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സ്പീക്കര്! 13, 2017, 17:12 പിണറായിയുടെ 'വാടക' പരാമര്ശം! കലിപ്പ് തീരുന്നില്ല!! പിണറായിയും ചെന്നിത്തലയും നേര്ക്കു നേര്
പരാമര്ശം: Latest പരാമര്ശം
https://malayalam.oneindia.com/topic/%E0%B4%AA%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B6%E0%B4%82
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം പരാമര്ശം ശരീരത്തിലെ ഏത് ഭാഗം പ്രദര്ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന് ചെയ്യും; ചുട്ട മറുപടിയുമായി മാധുരി 27, 2018, 14:26 രാജ്യസ്നേഹം ഇല്ലാത്തവരെ ശിക്ഷിക്കാന് നിയമം,രാജ്യവിരുദ്ധര്ക്ക് പണി കൊടുക്കണമെന്ന് ആര്എസ്എസ് നേതാവ് 11, 2017, 15:20 നല്ലത് ഉമ്മന്ചാണ്ടിയോ? അങ്ങനെ പറഞ്ഞിട്ടേ ഇല്ല: വിവാദമായപ്പോള് തിരുത്തലുമായി അസീസ് 9, 2017, 16:14 അവളെ തേപ്പുകാരിയെന്ന് വിളിച്ചവർ കുടുങ്ങും!! അതിരുകടന്ന വിമർശനങ്ങൾക്കെതിരെ കേസെടുക്കും!! 5, 2017, 11:22 ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് സെൻ കുമാർ പറഞ്ഞത്!! അത് സ്വകാര്യ സംഭാഷണമായിരുന്നു!! 3, 2017, 13:08 സജി നന്ത്യാട്ടിന്റേത് നെറികെട്ട പരാമർശം!! ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി!! ഇത് സിനിമ മേഖലയിൽ മാത്രം!! 29, 2017, 16:55 ഇന്ത്യക്കാരുടെ നാവിന്റെ ചൂടറിഞ്ഞ് സ്നാപ്പ് ചാറ്റ് സിഇഒ!! മലയാളി വക പൊങ്കാല!! ഒടുവില് മുട്ടുമടക്കി 16, 2017, 15:57 പിണറായിയുടെ വാടക പരാമര്ശം നീക്കില്ല!പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സ്പീക്കര്! 13, 2017, 17:12 പിണറായിയുടെ 'വാടക' പരാമര്ശം! കലിപ്പ് തീരുന്നില്ല!! പിണറായിയും ചെന്നിത്തലയും നേര്ക്കു നേര് ### Headline : പരാമര്ശം: Latest പരാമര്ശം
10119
ബെംഗളുരു: രാജ്യത്ത് ഡീസലിന്റെ ആവശ്യകതയില് വന് ഇടിവ്.സര്ക്കാര് പുറത്തുവിട്ട കണക്കുകള് പ്രകാരം ഡീസലിന്റെ ഉപഭോഗം മൂന്നു വര്ഷത്തെ താഴ്ന്ന നിലയിലെത്തി.വാര്ഷികാടിസ്ഥാനത്തിലുള്ള ഉപഭോഗം വിലയിരുത്തുമ്പോള് 7.4 ശതമാനമാണ് ഇടിവുണ്ടായത്.6.51 ടണ് ആയി ഉപഭോഗം കുറഞ്ഞു.2017 ജനുവരി മുതല് ഉപഭോഗത്തില് കുറവു വന്നതായി പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റില് പറയുന്നു.ആവശ്യകത കുറഞ്ഞതോടെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകള് ഡീസല് കയറ്റുമതി ചെയ്യാന് നിര്ബന്ധിതരായിട്ടുണ്ട്.വാഹന വില്പനയില് വന് ഇടിവുണ്ടായതും കമ്പനികളേറെയും ഡീസല് വാഹനങ്ങള് പുറത്തിറക്കുന്നത് നിര്ത്തിയതും ഉപഭോഗത്തെ ബാധിച്ചു.അതേസമയം, പെട്രോളിന്റെ ആവശ്യകത കൂടുകയും ചെയ്തു.കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ 8.9 ശതമാനം കൂടുതലാണ് ഉപഭോഗം.അടുത്ത ആറു മാസത്തിനുള്ളില് ഡീസലിന്റെ ഉപയോഗം കൂടുമെന്നാണ് വിപണിയില് നിന്നുള്ള വിലയിരുത്തല്.മികച്ച മണ്സൂണ് ലഭിച്ചതിനാല് വ്യവസായ-ഗതാഗത മേഖലയില് ഡീസിലിന്റെ ആവശ്യകത വര്ധിക്കുമെന്ന് രാജ്യത്തെ ഒരു പ്രമുഖ ഓയില് കമ്പനിയുടെ ചെയര്മാന് വ്യക്തമാക്കി.2019ല് എണ്ണ ഉപഭോഗത്തില് പ്രതിദിനം 1,70,000 ടണ്ണിന്റെ കുറവുണ്ടാകും.2014 മുതല് ഉപഭോഗം കുറഞ്ഞുവരികയാണെന്നുമാണ് ഇന്റര് നാഷണല് എനര്ജി ഏജന്സിയുടെ വിലയിരുത്തല്.ഈ ചിത്രത്തിൽ ഒരു താരമുണ്ട്, അതാരെന്നു കണ്ടു പിടിക്കാമോ?; സോഷ്യല് മീഡിയയില് ചർച്ചയായി ഫോട്ടോ
വാങ്ങാൻ ആളില്ല; രാജ്യത്ത് ഡീസലിന്റെ ഉപഭോഗത്തിൽ വന് ഇടിവ്
https://www.malayalamexpress.in/archives/920658/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെംഗളുരു: രാജ്യത്ത് ഡീസലിന്റെ ആവശ്യകതയില് വന് ഇടിവ്.സര്ക്കാര് പുറത്തുവിട്ട കണക്കുകള് പ്രകാരം ഡീസലിന്റെ ഉപഭോഗം മൂന്നു വര്ഷത്തെ താഴ്ന്ന നിലയിലെത്തി.വാര്ഷികാടിസ്ഥാനത്തിലുള്ള ഉപഭോഗം വിലയിരുത്തുമ്പോള് 7.4 ശതമാനമാണ് ഇടിവുണ്ടായത്.6.51 ടണ് ആയി ഉപഭോഗം കുറഞ്ഞു.2017 ജനുവരി മുതല് ഉപഭോഗത്തില് കുറവു വന്നതായി പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റില് പറയുന്നു.ആവശ്യകത കുറഞ്ഞതോടെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകള് ഡീസല് കയറ്റുമതി ചെയ്യാന് നിര്ബന്ധിതരായിട്ടുണ്ട്.വാഹന വില്പനയില് വന് ഇടിവുണ്ടായതും കമ്പനികളേറെയും ഡീസല് വാഹനങ്ങള് പുറത്തിറക്കുന്നത് നിര്ത്തിയതും ഉപഭോഗത്തെ ബാധിച്ചു.അതേസമയം, പെട്രോളിന്റെ ആവശ്യകത കൂടുകയും ചെയ്തു.കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ 8.9 ശതമാനം കൂടുതലാണ് ഉപഭോഗം.അടുത്ത ആറു മാസത്തിനുള്ളില് ഡീസലിന്റെ ഉപയോഗം കൂടുമെന്നാണ് വിപണിയില് നിന്നുള്ള വിലയിരുത്തല്.മികച്ച മണ്സൂണ് ലഭിച്ചതിനാല് വ്യവസായ-ഗതാഗത മേഖലയില് ഡീസിലിന്റെ ആവശ്യകത വര്ധിക്കുമെന്ന് രാജ്യത്തെ ഒരു പ്രമുഖ ഓയില് കമ്പനിയുടെ ചെയര്മാന് വ്യക്തമാക്കി.2019ല് എണ്ണ ഉപഭോഗത്തില് പ്രതിദിനം 1,70,000 ടണ്ണിന്റെ കുറവുണ്ടാകും.2014 മുതല് ഉപഭോഗം കുറഞ്ഞുവരികയാണെന്നുമാണ് ഇന്റര് നാഷണല് എനര്ജി ഏജന്സിയുടെ വിലയിരുത്തല്.ഈ ചിത്രത്തിൽ ഒരു താരമുണ്ട്, അതാരെന്നു കണ്ടു പിടിക്കാമോ?; സോഷ്യല് മീഡിയയില് ചർച്ചയായി ഫോട്ടോ ### Headline : വാങ്ങാൻ ആളില്ല; രാജ്യത്ത് ഡീസലിന്റെ ഉപഭോഗത്തിൽ വന് ഇടിവ്
10120
വിക്രാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബക്രീദ്.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ജഗദീസൻ സുബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വസുന്ധര കശ്യപ്, സാറാ എന്ന ഒട്ടകം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒട്ടകത്തെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രമാണ് ബക്രീദ്.എം 10 പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ സംഗിതം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മൻ ആണ്.ഒരു മനുഷ്യനും ഒട്ടകവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ്.രാജസ്ഥാനിൽ ഷൂട്ടിംഗ് നടന്നപ്പോൾ രാജസ്ഥാനിൽ നിന്നുള്ള സാറാ എന്ന ഒട്ടകത്തെ ആണ് ചിത്രത്തിലേക്ക് ഉപയോഗിച്ചത്.ചിത്രത്തിന്റെ നിർമ്മാണത്തിന് അനുയോജ്യമായ രീതിയിൽ വിക്രാന്ത് ഒട്ടകവുമായി രണ്ട് മാസത്തിലേറെ പരിശീലനം നടത്തിയാണ് ചിത്രത്തിൽ അഭിനയിച്ചത്.ചിത്രം നിർമ്മിക്കുന്നതിനുമുമ്പ്, ഒട്ടകവുമായി ചിത്രീകരിക്കാൻ മൃഗസംരക്ഷണ ബോർഡിൽ നിന്ന് ചലച്ചിത്ര പ്രവർത്തകർക്ക് പ്രത്യേക അനുമതി വാങ്ങിച്ചിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ, ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ചിത്രീകരിച്ചത്.ആന്റണി എൽ.റൂബൻ ആണ് ചിത്രത്തിന്റെഎഡിറ്റർ.ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സംവിധായകൻ തന്നെയാണ്.ചിത്രം ഓഗസ്റ്റ് 23-ന് പ്രദർശനത്തിന് എത്തും
തമിഴ് ചിത്രം ബക്രീദ് : പുതിയ പോസ്റ്റർ റിലീസ് ചെയ്തു
https://www.malayalamexpress.in/archives/765887/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിക്രാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബക്രീദ്.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ജഗദീസൻ സുബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വസുന്ധര കശ്യപ്, സാറാ എന്ന ഒട്ടകം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒട്ടകത്തെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രമാണ് ബക്രീദ്.എം 10 പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ സംഗിതം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മൻ ആണ്.ഒരു മനുഷ്യനും ഒട്ടകവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ്.രാജസ്ഥാനിൽ ഷൂട്ടിംഗ് നടന്നപ്പോൾ രാജസ്ഥാനിൽ നിന്നുള്ള സാറാ എന്ന ഒട്ടകത്തെ ആണ് ചിത്രത്തിലേക്ക് ഉപയോഗിച്ചത്.ചിത്രത്തിന്റെ നിർമ്മാണത്തിന് അനുയോജ്യമായ രീതിയിൽ വിക്രാന്ത് ഒട്ടകവുമായി രണ്ട് മാസത്തിലേറെ പരിശീലനം നടത്തിയാണ് ചിത്രത്തിൽ അഭിനയിച്ചത്.ചിത്രം നിർമ്മിക്കുന്നതിനുമുമ്പ്, ഒട്ടകവുമായി ചിത്രീകരിക്കാൻ മൃഗസംരക്ഷണ ബോർഡിൽ നിന്ന് ചലച്ചിത്ര പ്രവർത്തകർക്ക് പ്രത്യേക അനുമതി വാങ്ങിച്ചിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ, ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ചിത്രീകരിച്ചത്.ആന്റണി എൽ.റൂബൻ ആണ് ചിത്രത്തിന്റെഎഡിറ്റർ.ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സംവിധായകൻ തന്നെയാണ്.ചിത്രം ഓഗസ്റ്റ് 23-ന് പ്രദർശനത്തിന് എത്തും ### Headline : തമിഴ് ചിത്രം ബക്രീദ് : പുതിയ പോസ്റ്റർ റിലീസ് ചെയ്തു
10121
ദില്ലി: ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ്.ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളുമായ ഷെർജിൽ ഇമാമിനെതിരെയാണ് കേസ്, അസം പോലീസ് യുഎപിഎ ചുമത്തി ഷെർജിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ദില്ലി പോലീസും കേസെടുത്തിരിക്കുന്നത്.രാജ്യത്തെ വിഭജിക്കാൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ രഹസ്യ പരിശോധന; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി 'പൗരത്വ നിയമ ഭേദഗതിക്കെതിരെയും എൻസിആറിനെതിരെയും നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ജെഎൻയു വിദ്യാർത്ഥിയും ബീഹാർ സ്വദേശിയുമായ ഷെർജിൽ ഇമാമം, പ്രകോപനപരമായ പ്രസംഗം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കും'- ദില്ലി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.അലിഗഢ് യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്സിററിയിലും ഷെർജിൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് കേസെടുത്തിരിക്കുന്നത്.പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് ഷെർജിൽ പ്രസംഗിച്ചിരുന്നു.ഷെർജിൽ ഇമാമിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷഹീൻ ബാദിലെ പ്രതിഷേധം തകർക്കാനുള്ള ഗൂഡാലോചനയല്ലെ ഇതെന്ന് തെളിയിക്കാൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചു.അസമിനെ മുറിക്കുന്നതിനെക്കുറിച്ച് ഒരാൾ സംസാരിക്കുകയാണ്.അയാളെ അറസ്റ്റ് ചെയ്യാതെ ബിജെപി പത്രസമ്മേളനങ്ങൾ നടത്തുന്നു.അയാളെ അറസ്റ്റ് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്കത് കഴിയില്ലെന്ന് രാജ്യത്തോട് പറയുക- മനീഷ് സിസോദിയ പറഞ്ഞു
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം, ജെഎൻയു ഗവേഷക വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
https://malayalam.oneindia.com/news/india/delhi-police-registered-sedition-case-against-jnu-student-240972.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ്.ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളുമായ ഷെർജിൽ ഇമാമിനെതിരെയാണ് കേസ്, അസം പോലീസ് യുഎപിഎ ചുമത്തി ഷെർജിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ദില്ലി പോലീസും കേസെടുത്തിരിക്കുന്നത്.രാജ്യത്തെ വിഭജിക്കാൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ രഹസ്യ പരിശോധന; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി 'പൗരത്വ നിയമ ഭേദഗതിക്കെതിരെയും എൻസിആറിനെതിരെയും നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ജെഎൻയു വിദ്യാർത്ഥിയും ബീഹാർ സ്വദേശിയുമായ ഷെർജിൽ ഇമാമം, പ്രകോപനപരമായ പ്രസംഗം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കും'- ദില്ലി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.അലിഗഢ് യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്സിററിയിലും ഷെർജിൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് കേസെടുത്തിരിക്കുന്നത്.പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് ഷെർജിൽ പ്രസംഗിച്ചിരുന്നു.ഷെർജിൽ ഇമാമിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷഹീൻ ബാദിലെ പ്രതിഷേധം തകർക്കാനുള്ള ഗൂഡാലോചനയല്ലെ ഇതെന്ന് തെളിയിക്കാൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചു.അസമിനെ മുറിക്കുന്നതിനെക്കുറിച്ച് ഒരാൾ സംസാരിക്കുകയാണ്.അയാളെ അറസ്റ്റ് ചെയ്യാതെ ബിജെപി പത്രസമ്മേളനങ്ങൾ നടത്തുന്നു.അയാളെ അറസ്റ്റ് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്കത് കഴിയില്ലെന്ന് രാജ്യത്തോട് പറയുക- മനീഷ് സിസോദിയ പറഞ്ഞു ### Headline : പൗരത്വ നിയമ ഭേദഗതി പ്രതിഷേധം, ജെഎൻയു ഗവേഷക വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
10122
സനാ: പുറത്താക്കപ്പെട്ട യമന് പ്രസിഡന്റും തങ്ങളുടെ സഖ്യകക്ഷിയുമായിരുന്ന അലി അബ്ദുല്ല സാലിഹ് സനാ തെരുവില് വച്ച് കൊല്ലപ്പെടാന് കാരണം അദ്ദേഹം ചെയ്ത രാജ്യദ്രോഹ പ്രവര്ത്തനം കാരണമായിരുന്നുവെന്ന് ഹൂത്തി നേതാവ് അബ്ദുല് മലിക് അല് ഹൂത്തി.ശത്രു സഖ്യമായ സൗദി പക്ഷത്തേക്ക് കാലുമാറുകയും തങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്ത സാലിന്റെ പതനം അധിനിവേശ ശക്തികളെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്നും അദ്ദേഹം നല്കിയ ടെലിവിഷന് സന്ദേശത്തില് വ്യക്തമാക്കി.സൗദി സഖ്യത്തിനെതിരായ തങ്ങളുടെ ഏറ്റവുംവലിയ വിജയമാണ് സാലിഹിന്റെ അന്ത്യം.രാജ്യത്തിനെതിരായ ഗൂഢാലോചനയെ തകര്ത്ത് ചരിത്രമുഹൂര്ത്തം സമ്മാനിച്ച യമനികളെ അഭിനന്ദിക്കുന്നതായും അല് ഹൂത്തി പറഞ്ഞു.ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന് തങ്ങള്ക്കെതിരായ സാലിഹ് വിഭാഗത്തിന്റെ പടപ്പുറപ്പാടായിരുന്നു ഹൂത്തികള് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.എന്നാല് വെറും മൂന്ന് ദിവസത്തിനിടയില് ആ ഭീഷണിയെ ഇല്ലാതാക്കാന് തങ്ങള്ക്ക് സാധിച്ചു.അതേസമയം, രാജ്യത്തെ ഒറ്റുകൊടുത്ത സാലിഹിനോട് മാത്രമാണ് തങ്ങള്ക്ക് എതിര്പ്പുണ്ടായിരുന്നതെന്നും ഒരു പാര്ട്ടിയെന്ന നിലയില് അദ്ദേഹത്തിന്റെ ജനറല് പീപ്പ്ള്സ് കോണ്ഗ്രസിനോടോ പ്രവര്ത്തകരോടോ പ്രശ്നങ്ങളിലെന്നും അവര്ക്കെതിരേ പ്രതികാര നടപടികളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം അതിന്റെ റിപ്പബ്ലിക്കന് സംവിധാനത്തിലൂടെ തന്നെ മുന്നോട്ടുപോവും.സൗദി പക്ഷത്തേക്ക് കൂറുമാറാനുള്ള നീക്കങ്ങള് അലി അബ്ദുല്ല സാലിഹ് നേരത്തേ തുടങ്ങിയിരുന്നതായും ഇക്കാര്യം തങ്ങള്ക്ക് നന്നായി അറിയാമായിരുന്നുവെന്നും അബ്ദുല് മലിക് അല് ഹൂത്തി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ തങ്ങള് അദ്ദേഹത്തിന് മുന്നറിയിപ്പുകള് നല്കിയിരുന്നതാണ്.ഇത്തരം വഞ്ചനാപരവും രാജ്യദ്രോഹപരവുമായ പ്രവര്ത്തനങ്ങളില് നിന്ന് പിന്മാറാന് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞയാഴ്ച യു.എ.ഇക്കെതിരേ തങ്ങള് നടത്തിയ മിസൈല് ആക്രമണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.സൗദിക്കും യു.എ.ഇക്കുമുള്ള മുന്നറിയിപ്പാണ് മിസൈല് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.മിസൈല് ആക്രമണ വാര്ത്ത സൗദി ശരിവച്ചിരുന്നുവെങ്കിലും യു.എ.ഇ ഇത് നിഷേധിക്കുകയാണ് ചെയ്തത്
സാലിഹിനെ വധിച്ചത് രാജ്യദ്രോഹക്കുറ്റത്തിനെന്ന് ഹൂത്തി നേതാവ്
https://malayalam.oneindia.com/news/international/ali-abdulla-saleh-killed-for-treason-187924.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സനാ: പുറത്താക്കപ്പെട്ട യമന് പ്രസിഡന്റും തങ്ങളുടെ സഖ്യകക്ഷിയുമായിരുന്ന അലി അബ്ദുല്ല സാലിഹ് സനാ തെരുവില് വച്ച് കൊല്ലപ്പെടാന് കാരണം അദ്ദേഹം ചെയ്ത രാജ്യദ്രോഹ പ്രവര്ത്തനം കാരണമായിരുന്നുവെന്ന് ഹൂത്തി നേതാവ് അബ്ദുല് മലിക് അല് ഹൂത്തി.ശത്രു സഖ്യമായ സൗദി പക്ഷത്തേക്ക് കാലുമാറുകയും തങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്ത സാലിന്റെ പതനം അധിനിവേശ ശക്തികളെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്നും അദ്ദേഹം നല്കിയ ടെലിവിഷന് സന്ദേശത്തില് വ്യക്തമാക്കി.സൗദി സഖ്യത്തിനെതിരായ തങ്ങളുടെ ഏറ്റവുംവലിയ വിജയമാണ് സാലിഹിന്റെ അന്ത്യം.രാജ്യത്തിനെതിരായ ഗൂഢാലോചനയെ തകര്ത്ത് ചരിത്രമുഹൂര്ത്തം സമ്മാനിച്ച യമനികളെ അഭിനന്ദിക്കുന്നതായും അല് ഹൂത്തി പറഞ്ഞു.ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന് തങ്ങള്ക്കെതിരായ സാലിഹ് വിഭാഗത്തിന്റെ പടപ്പുറപ്പാടായിരുന്നു ഹൂത്തികള് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.എന്നാല് വെറും മൂന്ന് ദിവസത്തിനിടയില് ആ ഭീഷണിയെ ഇല്ലാതാക്കാന് തങ്ങള്ക്ക് സാധിച്ചു.അതേസമയം, രാജ്യത്തെ ഒറ്റുകൊടുത്ത സാലിഹിനോട് മാത്രമാണ് തങ്ങള്ക്ക് എതിര്പ്പുണ്ടായിരുന്നതെന്നും ഒരു പാര്ട്ടിയെന്ന നിലയില് അദ്ദേഹത്തിന്റെ ജനറല് പീപ്പ്ള്സ് കോണ്ഗ്രസിനോടോ പ്രവര്ത്തകരോടോ പ്രശ്നങ്ങളിലെന്നും അവര്ക്കെതിരേ പ്രതികാര നടപടികളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം അതിന്റെ റിപ്പബ്ലിക്കന് സംവിധാനത്തിലൂടെ തന്നെ മുന്നോട്ടുപോവും.സൗദി പക്ഷത്തേക്ക് കൂറുമാറാനുള്ള നീക്കങ്ങള് അലി അബ്ദുല്ല സാലിഹ് നേരത്തേ തുടങ്ങിയിരുന്നതായും ഇക്കാര്യം തങ്ങള്ക്ക് നന്നായി അറിയാമായിരുന്നുവെന്നും അബ്ദുല് മലിക് അല് ഹൂത്തി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ തങ്ങള് അദ്ദേഹത്തിന് മുന്നറിയിപ്പുകള് നല്കിയിരുന്നതാണ്.ഇത്തരം വഞ്ചനാപരവും രാജ്യദ്രോഹപരവുമായ പ്രവര്ത്തനങ്ങളില് നിന്ന് പിന്മാറാന് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞയാഴ്ച യു.എ.ഇക്കെതിരേ തങ്ങള് നടത്തിയ മിസൈല് ആക്രമണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.സൗദിക്കും യു.എ.ഇക്കുമുള്ള മുന്നറിയിപ്പാണ് മിസൈല് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.മിസൈല് ആക്രമണ വാര്ത്ത സൗദി ശരിവച്ചിരുന്നുവെങ്കിലും യു.എ.ഇ ഇത് നിഷേധിക്കുകയാണ് ചെയ്തത് ### Headline : സാലിഹിനെ വധിച്ചത് രാജ്യദ്രോഹക്കുറ്റത്തിനെന്ന് ഹൂത്തി നേതാവ്
10123
ആലപ്പുഴ: വിവാദങ്ങള്ക്കൊടുവില് സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്.ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന് തുഷാര് വെള്ളാപ്പളളിയാണ് സുഭാഷ് വാസുവിനെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയതായി വാര്ത്താ സമ്മേളനത്തില് അറിയിച്ചത്.സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതായും സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയതിനാലുമാണ് പുറത്താക്കുന്നതെന്ന് തുഷാര് വെള്ളാപ്പളളി വ്യക്തമാക്കി.സുഭാഷ് വാസുവിനെ പാര്ട്ടിയിലെടുത്തത് ഏറ്റവും വലിയ തെറ്റായിരുന്നു.ഒരാള്ക്ക് പോലും സുഭാഷ് വാസുവിനെ അറിയില്ല.താനാണ് പാര്ട്ടി പ്രസിഡണ്ട് എന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്.എന്നാല് അത് തെറ്റാണെന്നും തുഷാര് വെള്ളാപ്പളളി പറഞ്ഞു.സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണെന്നും തുഷാര് ആരോപിച്ചു.സുഭാഷ് വാസുവിനെ എന്ഡിഎ തളളിപ്പറയുമെന്നും തുഷാര് വെള്ളാപ്പളളി അവകാശപ്പെട്ടു.അടുത്ത യോഗത്തില് വെച്ച് സുഭാഷ് വാസുവിനെ എന്ഡിഎ നേതൃത്വം തളളിപ്പറയും.ബിജെപി കേന്ദ്രങ്ങളുടെ പിന്തുണ സുഭാഷ് വാസുവിനുണ്ട് എന്ന വാദത്തെ തുഷാര് വെള്ളാപ്പളളി തളളിക്കളഞ്ഞു.സുഭാഷ് വാസുവിന് ആരുടേയും പിന്തുണയില്ല.നിലവില് സ്പൈസ് ബോര്ഡ് ചെയര്മാന് ആയ സുഭാഷ് വാസുവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കാന് കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര് വെള്ളാപ്പളളി പറഞ്ഞു.സുഭാഷ് വാസുവിന് പകരമുളള സ്പൈസ് ബോര്ഡ് ചെയര്മാനെ ഉടനെ തന്നെ പാര്ട്ടി തീരുമാനിക്കും.മാത്രമല്ല സുഭാഷ് വാസുവിന് പകരം രണ്ട് ജനറല് സെക്രട്ടറിമാരെ നിയോഗിച്ചു.കായംകുളം കട്ടച്ചിറ കോളേജിന്റെ പേരില് വ്യാജ രേഖ ചമച്ച് വന് സാമ്പത്തിക ക്രമക്കേടാണ് സുഭാഷ് വാസു നടത്തിയതെന്ന് തുഷാര് ആരോപിച്ചു.അപകട മരണങ്ങളില് പോലും വെള്ളാപ്പളളി നടേശന്റെ പേര് സുഭാഷ് വാസു വലിച്ചിഴയ്ക്കുകയാണ് എന്നും തുഷാര് വെള്ളാപ്പളളി ആരോപിച്ചു
സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്, കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡെന്ന് തുഷാർ വെള്ളാപ്പളളി
https://malayalam.oneindia.com/news/india/subhash-vasu-expelled-from-bdjs-240630.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: വിവാദങ്ങള്ക്കൊടുവില് സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്.ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന് തുഷാര് വെള്ളാപ്പളളിയാണ് സുഭാഷ് വാസുവിനെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയതായി വാര്ത്താ സമ്മേളനത്തില് അറിയിച്ചത്.സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതായും സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയതിനാലുമാണ് പുറത്താക്കുന്നതെന്ന് തുഷാര് വെള്ളാപ്പളളി വ്യക്തമാക്കി.സുഭാഷ് വാസുവിനെ പാര്ട്ടിയിലെടുത്തത് ഏറ്റവും വലിയ തെറ്റായിരുന്നു.ഒരാള്ക്ക് പോലും സുഭാഷ് വാസുവിനെ അറിയില്ല.താനാണ് പാര്ട്ടി പ്രസിഡണ്ട് എന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്.എന്നാല് അത് തെറ്റാണെന്നും തുഷാര് വെള്ളാപ്പളളി പറഞ്ഞു.സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണെന്നും തുഷാര് ആരോപിച്ചു.സുഭാഷ് വാസുവിനെ എന്ഡിഎ തളളിപ്പറയുമെന്നും തുഷാര് വെള്ളാപ്പളളി അവകാശപ്പെട്ടു.അടുത്ത യോഗത്തില് വെച്ച് സുഭാഷ് വാസുവിനെ എന്ഡിഎ നേതൃത്വം തളളിപ്പറയും.ബിജെപി കേന്ദ്രങ്ങളുടെ പിന്തുണ സുഭാഷ് വാസുവിനുണ്ട് എന്ന വാദത്തെ തുഷാര് വെള്ളാപ്പളളി തളളിക്കളഞ്ഞു.സുഭാഷ് വാസുവിന് ആരുടേയും പിന്തുണയില്ല.നിലവില് സ്പൈസ് ബോര്ഡ് ചെയര്മാന് ആയ സുഭാഷ് വാസുവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കാന് കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര് വെള്ളാപ്പളളി പറഞ്ഞു.സുഭാഷ് വാസുവിന് പകരമുളള സ്പൈസ് ബോര്ഡ് ചെയര്മാനെ ഉടനെ തന്നെ പാര്ട്ടി തീരുമാനിക്കും.മാത്രമല്ല സുഭാഷ് വാസുവിന് പകരം രണ്ട് ജനറല് സെക്രട്ടറിമാരെ നിയോഗിച്ചു.കായംകുളം കട്ടച്ചിറ കോളേജിന്റെ പേരില് വ്യാജ രേഖ ചമച്ച് വന് സാമ്പത്തിക ക്രമക്കേടാണ് സുഭാഷ് വാസു നടത്തിയതെന്ന് തുഷാര് ആരോപിച്ചു.അപകട മരണങ്ങളില് പോലും വെള്ളാപ്പളളി നടേശന്റെ പേര് സുഭാഷ് വാസു വലിച്ചിഴയ്ക്കുകയാണ് എന്നും തുഷാര് വെള്ളാപ്പളളി ആരോപിച്ചു ### Headline : സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്, കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡെന്ന് തുഷാർ വെള്ളാപ്പളളി
10124
പാലക്കാട്: ജല ബജറ്റ് തയ്യാറാക്കി കാര്ഷിക രംഗത്ത് മാറ്റങ്ങള് കൊണ്ടുവരണമെന്നും ജലസംരക്ഷണ പ്രവര്ത്തനങ്ങള് വാട്ടര് ഷെഡ് പദ്ധതിയിലൂടെ 20 വര്ഷം വരെ മുന്കൂട്ടികണ്ട് തുടങ്ങണമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു.ഇതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാര്ഷിക കോളേജുകളും കര്ഷകര്ക്ക് സഹായമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ജലശക്തി അഭിയാന് പദ്ധതിയുടെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം ചിറ്റൂരില് സംഘടിപ്പിച്ച കിസാന് മേള ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വെള്ളം കൂടുതല് പ്ര.ാേഗിക്കുക വഴിയല്ല, മികച്ച വിളവ് കിട്ടുന്നത്.കൃത്യമായ അളവില് ജലം ലഭ്യമാക്കുന്നുണ്ടെന്ന് കര്ഷകരെ ബോധ്യമാക്കാന് കഴിയണം.മൈക്രോ ഇറിഗേഷന്, പ്രിസിഷന് ഫാമിംഗ്, കമ്മ്യൂണിറ്റി ഫാമിംഗ് എന്നിവ പ്രായോഗികമാക്കണം.കൃഷിക്കാര്, കൃഷി ഉദ്യോഗസ്ഥര്, ശാസ്ത്രജ്ഞര് എന്നിവര് സംയുക്തമായി കാര്ഷിക പദ്ധതികള് തയ്യാറാക്കണം.ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില് കനാല് വഴിയുള്ള ജലവിതരണം കാര്യക്ഷമമാക്കാന് ഫാര്മേഴ്സ് ക്ലബുകള്ക്ക് ചുമതല നല്കും.കൃഷി ലാഭകരമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ യുവാക്കള് ഈ രംഗത്തേക്ക് കടന്നുവരുമെന്നും മന്ത്രി പറഞ്ഞു.ജല വിനിയോഗത്തിന്റെ കാര്യക്ഷമത വര്ധിപ്പിക്കുന്ന സാങ്കേതിക വിദ്യകള്, കാര്ഷിക മുറകള്, ജല സംഭരണ -സംരക്ഷണ രീതികള് സംബന്ധിച്ച് പൊതു സമൂഹത്തിന് അവബോധം നല്കുന്നതിന്റെ ഭാഗമായാണ് കിസാന് മേള സംഘടിപ്പിച്ചത്.ജലശക്തി അഭിയാന്, വനവത്കരണം, ജല വിനിയോഗ സാങ്കേതിക വിദ്യകള്, ജല വിഭവ പരിപാലനം, മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളില് വിദഗ്ധര് പങ്കെടുത്ത സെമിനാറുകളും കര്ഷകര്ക്കായി മണ്ണ് പരിശോധനയും പ്രദര്ശന മേളയും നടന്നു.ചിറ്റൂര് നെഹ്റു ഓഡിറ്റോറിയത്തില് നടന്ന പരിപാടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി
കാര്ഷിക രംഗത്ത് ജല ബജറ്റ് തയ്യാറാക്കി മാറ്റങ്ങള് കൊണ്ടുവരണം : കെ. കൃഷ്ണന്കുട്ടി
https://www.malayalamexpress.in/archives/771390/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: ജല ബജറ്റ് തയ്യാറാക്കി കാര്ഷിക രംഗത്ത് മാറ്റങ്ങള് കൊണ്ടുവരണമെന്നും ജലസംരക്ഷണ പ്രവര്ത്തനങ്ങള് വാട്ടര് ഷെഡ് പദ്ധതിയിലൂടെ 20 വര്ഷം വരെ മുന്കൂട്ടികണ്ട് തുടങ്ങണമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു.ഇതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാര്ഷിക കോളേജുകളും കര്ഷകര്ക്ക് സഹായമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ജലശക്തി അഭിയാന് പദ്ധതിയുടെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം ചിറ്റൂരില് സംഘടിപ്പിച്ച കിസാന് മേള ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വെള്ളം കൂടുതല് പ്ര.ാേഗിക്കുക വഴിയല്ല, മികച്ച വിളവ് കിട്ടുന്നത്.കൃത്യമായ അളവില് ജലം ലഭ്യമാക്കുന്നുണ്ടെന്ന് കര്ഷകരെ ബോധ്യമാക്കാന് കഴിയണം.മൈക്രോ ഇറിഗേഷന്, പ്രിസിഷന് ഫാമിംഗ്, കമ്മ്യൂണിറ്റി ഫാമിംഗ് എന്നിവ പ്രായോഗികമാക്കണം.കൃഷിക്കാര്, കൃഷി ഉദ്യോഗസ്ഥര്, ശാസ്ത്രജ്ഞര് എന്നിവര് സംയുക്തമായി കാര്ഷിക പദ്ധതികള് തയ്യാറാക്കണം.ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില് കനാല് വഴിയുള്ള ജലവിതരണം കാര്യക്ഷമമാക്കാന് ഫാര്മേഴ്സ് ക്ലബുകള്ക്ക് ചുമതല നല്കും.കൃഷി ലാഭകരമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ യുവാക്കള് ഈ രംഗത്തേക്ക് കടന്നുവരുമെന്നും മന്ത്രി പറഞ്ഞു.ജല വിനിയോഗത്തിന്റെ കാര്യക്ഷമത വര്ധിപ്പിക്കുന്ന സാങ്കേതിക വിദ്യകള്, കാര്ഷിക മുറകള്, ജല സംഭരണ -സംരക്ഷണ രീതികള് സംബന്ധിച്ച് പൊതു സമൂഹത്തിന് അവബോധം നല്കുന്നതിന്റെ ഭാഗമായാണ് കിസാന് മേള സംഘടിപ്പിച്ചത്.ജലശക്തി അഭിയാന്, വനവത്കരണം, ജല വിനിയോഗ സാങ്കേതിക വിദ്യകള്, ജല വിഭവ പരിപാലനം, മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളില് വിദഗ്ധര് പങ്കെടുത്ത സെമിനാറുകളും കര്ഷകര്ക്കായി മണ്ണ് പരിശോധനയും പ്രദര്ശന മേളയും നടന്നു.ചിറ്റൂര് നെഹ്റു ഓഡിറ്റോറിയത്തില് നടന്ന പരിപാടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി ### Headline : കാര്ഷിക രംഗത്ത് ജല ബജറ്റ് തയ്യാറാക്കി മാറ്റങ്ങള് കൊണ്ടുവരണം : കെ. കൃഷ്ണന്കുട്ടി
10125
ജാർഖണ്ഡ് വികാസ് മോർച്ച ഇനി ബിജെപിയിൽ!! ലയനം 17 ന് 11, 2020, 19:42 ബിജെപിയുടെ കരണം പുകച്ച് ഓഖ്ല! ഷഹീൻ ബാഗ് ഉൾപ്പെട്ട മണ്ഡലത്തിൽ ആപ്പിന് കണ്ണ് തളളിക്കുന്ന ഭൂരിപക്ഷം! 11, 2020, 18:30 'ദേശദ്രോഹികൾക്കെതിരെ വോട്ട് ചെയ്യാൻ മോദി പറഞ്ഞു, ദില്ലിക്കാർ ചെയ്തു', 'തോൽവികൾ തുടരും', പരിഹാസം! 11, 2020, 17:52 'ഇപ്പോഴാണ് ശരിക്കും കറണ്ടടിച്ചത്'! അമിത് ഷായെ ട്രോളി ഷഹീൻ ബാഗുളള ഓഖ്ലയിലെ സ്ഥാനാർത്ഥി 11, 2020, 17:19 ദില്ലിയിൽ നിലം തൊടാതെ പറന്ന് സിപിഎം! മത്സരം 3 സീറ്റിൽ, പോരാട്ടം നോട്ടയോട്, കെട്ടിവെച്ച കാശ് പോയി! 11, 2020, 14:16 ദില്ലി തിരഞ്ഞെടുപ്പ് ഫലം; വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിച്ച് ദിഗ്വിജയ് സിങ്! 11, 2020, 12:51 40 ശതമാനം മുസ്ലീം വോട്ടുളള ഓഖ്ലയിൽ ബിജെപി മുന്നേറ്റം! ഷഹീൻബാഗ് ഉൾപ്പെടുന്ന മണ്ഡലം, ആപിന് ഞെട്ടൽ 11, 2020, 11:13 ദില്ലിയിൽ കോൺഗ്രസിനെ പുറന്തള്ളി ന്യൂനപക്ഷം, കോൺഗ്രസ് വോട്ട് ബാങ്ക് തകർത്തെറിഞ്ഞ് ആം ആദ്മി പാർട്ടി! 11, 2020, 10:19 ആം ആദ്മി പാർട്ടിയുടെ കോട്ടയിൽ കയറി അടിച്ച് കോൺഗ്രസ്, ബല്ലിമാരനിൽ കോൺഗ്രസ് മുന്നേറ്റം! 11, 2020, 09:12 വോട്ടെണ്ണിത്തുടങ്ങി മിനുറ്റുകൾ, പ്രാഥമിക ലീഡിൽ കേവല ഭൂരിപക്ഷം മറികടന്ന് ആപ്, ബിജെപിക്ക് മുന്നേറ്റം
കോൺഗ്രസ്: Latest കോൺഗ്രസ്
https://malayalam.oneindia.com/topic/%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജാർഖണ്ഡ് വികാസ് മോർച്ച ഇനി ബിജെപിയിൽ!! ലയനം 17 ന് 11, 2020, 19:42 ബിജെപിയുടെ കരണം പുകച്ച് ഓഖ്ല! ഷഹീൻ ബാഗ് ഉൾപ്പെട്ട മണ്ഡലത്തിൽ ആപ്പിന് കണ്ണ് തളളിക്കുന്ന ഭൂരിപക്ഷം! 11, 2020, 18:30 'ദേശദ്രോഹികൾക്കെതിരെ വോട്ട് ചെയ്യാൻ മോദി പറഞ്ഞു, ദില്ലിക്കാർ ചെയ്തു', 'തോൽവികൾ തുടരും', പരിഹാസം! 11, 2020, 17:52 'ഇപ്പോഴാണ് ശരിക്കും കറണ്ടടിച്ചത്'! അമിത് ഷായെ ട്രോളി ഷഹീൻ ബാഗുളള ഓഖ്ലയിലെ സ്ഥാനാർത്ഥി 11, 2020, 17:19 ദില്ലിയിൽ നിലം തൊടാതെ പറന്ന് സിപിഎം! മത്സരം 3 സീറ്റിൽ, പോരാട്ടം നോട്ടയോട്, കെട്ടിവെച്ച കാശ് പോയി! 11, 2020, 14:16 ദില്ലി തിരഞ്ഞെടുപ്പ് ഫലം; വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിച്ച് ദിഗ്വിജയ് സിങ്! 11, 2020, 12:51 40 ശതമാനം മുസ്ലീം വോട്ടുളള ഓഖ്ലയിൽ ബിജെപി മുന്നേറ്റം! ഷഹീൻബാഗ് ഉൾപ്പെടുന്ന മണ്ഡലം, ആപിന് ഞെട്ടൽ 11, 2020, 11:13 ദില്ലിയിൽ കോൺഗ്രസിനെ പുറന്തള്ളി ന്യൂനപക്ഷം, കോൺഗ്രസ് വോട്ട് ബാങ്ക് തകർത്തെറിഞ്ഞ് ആം ആദ്മി പാർട്ടി! 11, 2020, 10:19 ആം ആദ്മി പാർട്ടിയുടെ കോട്ടയിൽ കയറി അടിച്ച് കോൺഗ്രസ്, ബല്ലിമാരനിൽ കോൺഗ്രസ് മുന്നേറ്റം! 11, 2020, 09:12 വോട്ടെണ്ണിത്തുടങ്ങി മിനുറ്റുകൾ, പ്രാഥമിക ലീഡിൽ കേവല ഭൂരിപക്ഷം മറികടന്ന് ആപ്, ബിജെപിക്ക് മുന്നേറ്റം ### Headline : കോൺഗ്രസ്: Latest കോൺഗ്രസ്
10126
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് ആരംഭിക്കും.രാവിലെ 11 ന് ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനത്തിനു ശേഷം ടാഗോര് തിയേറ്ററില് ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറുകളില് നിന്ന് പാസുകള് ലഭ്യമാകും.രജിസ്റ്റര് ചെയ്തവര്ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല് കാര്ഡുമായി എത്തി ഡെലിഗേറ്റ് പാസുകള് കൈപ്പറ്റാം.പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില് ഒരുക്കിയിരിക്കുന്നത്.അന്വേഷണങ്ങള്ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര് സജ്ജീകരിച്ചിട്ടുണ്ട്.പാസുകൾക്കായി ഡെലിഗേറ്റുകള് ദീര്ഘനേരം ക്യൂ നില്ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്.ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക.ഡിസംബര് നാലിന് സെല് ഉദ്ഘാടനത്തിന് ശേഷവും ഡിസംബര് അഞ്ച് മുതല് രാവിലെ 10 മുതല് രാത്രി 7 മണി വരെയാകും പാസ് വിതരണം.12000ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു.പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്.3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശനവേദി.മിഡ്നെറ്റ് സ്ക്രീനിങ് ചിത്രമായ ഡോർലോക്ക് ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.ജെയിംസ് ബോണ്ട് ചിത്രം "നൊ ടൈം ടു ഡൈ"യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
രാജ്യാന്തര ചലച്ചിത്ര മേള: ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് മുതല്
https://www.malayalamexpress.in/archives/953453/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് ആരംഭിക്കും.രാവിലെ 11 ന് ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനത്തിനു ശേഷം ടാഗോര് തിയേറ്ററില് ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറുകളില് നിന്ന് പാസുകള് ലഭ്യമാകും.രജിസ്റ്റര് ചെയ്തവര്ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല് കാര്ഡുമായി എത്തി ഡെലിഗേറ്റ് പാസുകള് കൈപ്പറ്റാം.പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില് ഒരുക്കിയിരിക്കുന്നത്.അന്വേഷണങ്ങള്ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര് സജ്ജീകരിച്ചിട്ടുണ്ട്.പാസുകൾക്കായി ഡെലിഗേറ്റുകള് ദീര്ഘനേരം ക്യൂ നില്ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്.ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക.ഡിസംബര് നാലിന് സെല് ഉദ്ഘാടനത്തിന് ശേഷവും ഡിസംബര് അഞ്ച് മുതല് രാവിലെ 10 മുതല് രാത്രി 7 മണി വരെയാകും പാസ് വിതരണം.12000ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു.പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്.3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശനവേദി.മിഡ്നെറ്റ് സ്ക്രീനിങ് ചിത്രമായ ഡോർലോക്ക് ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.ജെയിംസ് ബോണ്ട് ചിത്രം "നൊ ടൈം ടു ഡൈ"യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി ### Headline : രാജ്യാന്തര ചലച്ചിത്ര മേള: ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്ന് മുതല്
10127
വാഷിംഗ്ടണ്: അമേരിക്കയിലെ ഫ്ലോറിഡയില് വിദ്യാര്ത്ഥിക്ക് ലൈംഗികചുവയുള്ള മെസേജ് അയച്ച അധ്യാപിക അറസ്റ്റില്.15 വസയുകാരനായ വിദ്യാര്ത്ഥിക്ക് നഗ്നചിത്രങ്ങളും ലൈംഗിക സന്ദേശങ്ങളും അയച്ചതിനാണ് റോബിന് ഡണ്ലാപ് എന്ന അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫ്ലോറിഡയിലെ ഹെയിന്സ് സിറ്റി സ്കൂളില് ജോലി ചെയ്യുന്ന റോബിന് ഓണ്ലൈന് ഗെയിമിലൂടെയാണ് വിദ്യാര്ത്ഥിയെ പരിചയപ്പെടുന്നത്.എന്നാല് 15 വയസുള്ള കുട്ടി തനിക്ക് 19 വയസ് ഉണ്ടെന്നാണ് റോബിനോട് പറഞ്ഞത്.രണ്ടുപേരും തമ്മില് കൂടുതല് അടുക്കുകയും പിന്നീട് മൊബൈല് നമ്പര് കൈമാറി അതുവഴി ചാറ്റിംഗും ആരംഭിച്ചു.റോബിന് നിരന്തരം കുട്ടിക്ക് ലൈംഗികചുവയുള്ള സന്ദേശങ്ങള് അയച്ചിരുന്നു.ഇത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്പ്പെട്ടതോടെ കുട്ടിയുടെ അമ്മ അധ്യാപിയെ വിളിച്ച് തന്റെ മകന് 15 വയസ് പ്രായംമാത്രമാണ് ഉളളതെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള് മകന് അയക്കരുതെന്നും താക്കീത് നല്കി.എന്നാല് അമ്മ പറഞ്ഞത് അനുസരിക്കാതെ വീണ്ടും കുട്ടിക്ക് നഗ്ന ചിത്രങ്ങളും സന്ദേശങ്ങളും അയക്കാന് തുടങ്ങിയതോടെ മാതാപിതാക്കള് പൊലീസില് പരാതി നല്കി.പൊലീസ് അന്വേഷണം നടത്തുകയും റോബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാല് കുട്ടിയാണ് ജീവിതത്തില് ആദ്യമായി തന്നെ മനസിലാക്കിയതെന്നും അതുകൊണ്ടാണ് അത്തരത്തിലുള്ള മെസ്സേജുകള് അയച്ചതെന്നുമാണ് റോബിന് പൊലീസിനോട് പറഞ്ഞത്.റോബിന്റെ ഫോണ് പരിശോധിച്ചപ്പോള് കുട്ടിക്ക് അയച്ച മെസ്സേജുകള് കണ്ടെത്തിയതായി പൊലീസ് ചീഫ് ചാര്ലി ബേഡ് പറഞ്ഞു.കുട്ടിയുടെ പ്രായവും മറ്റു വിരവങ്ങളും അറിഞ്ഞതിനുശേഷവും ലൈംഗികചുവയുള്ള മെസ്സേജുകള് അയച്ചതിനാലാണ് റോബിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
വിദ്യാര്ത്ഥിക്ക് ലൈംഗികച്ചുവയുള്ള മെസേജുകള് അയച്ച അധ്യാപിക അറസ്റ്റില്
https://timeskerala.com/archives/18376
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വാഷിംഗ്ടണ്: അമേരിക്കയിലെ ഫ്ലോറിഡയില് വിദ്യാര്ത്ഥിക്ക് ലൈംഗികചുവയുള്ള മെസേജ് അയച്ച അധ്യാപിക അറസ്റ്റില്.15 വസയുകാരനായ വിദ്യാര്ത്ഥിക്ക് നഗ്നചിത്രങ്ങളും ലൈംഗിക സന്ദേശങ്ങളും അയച്ചതിനാണ് റോബിന് ഡണ്ലാപ് എന്ന അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫ്ലോറിഡയിലെ ഹെയിന്സ് സിറ്റി സ്കൂളില് ജോലി ചെയ്യുന്ന റോബിന് ഓണ്ലൈന് ഗെയിമിലൂടെയാണ് വിദ്യാര്ത്ഥിയെ പരിചയപ്പെടുന്നത്.എന്നാല് 15 വയസുള്ള കുട്ടി തനിക്ക് 19 വയസ് ഉണ്ടെന്നാണ് റോബിനോട് പറഞ്ഞത്.രണ്ടുപേരും തമ്മില് കൂടുതല് അടുക്കുകയും പിന്നീട് മൊബൈല് നമ്പര് കൈമാറി അതുവഴി ചാറ്റിംഗും ആരംഭിച്ചു.റോബിന് നിരന്തരം കുട്ടിക്ക് ലൈംഗികചുവയുള്ള സന്ദേശങ്ങള് അയച്ചിരുന്നു.ഇത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്പ്പെട്ടതോടെ കുട്ടിയുടെ അമ്മ അധ്യാപിയെ വിളിച്ച് തന്റെ മകന് 15 വയസ് പ്രായംമാത്രമാണ് ഉളളതെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള് മകന് അയക്കരുതെന്നും താക്കീത് നല്കി.എന്നാല് അമ്മ പറഞ്ഞത് അനുസരിക്കാതെ വീണ്ടും കുട്ടിക്ക് നഗ്ന ചിത്രങ്ങളും സന്ദേശങ്ങളും അയക്കാന് തുടങ്ങിയതോടെ മാതാപിതാക്കള് പൊലീസില് പരാതി നല്കി.പൊലീസ് അന്വേഷണം നടത്തുകയും റോബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാല് കുട്ടിയാണ് ജീവിതത്തില് ആദ്യമായി തന്നെ മനസിലാക്കിയതെന്നും അതുകൊണ്ടാണ് അത്തരത്തിലുള്ള മെസ്സേജുകള് അയച്ചതെന്നുമാണ് റോബിന് പൊലീസിനോട് പറഞ്ഞത്.റോബിന്റെ ഫോണ് പരിശോധിച്ചപ്പോള് കുട്ടിക്ക് അയച്ച മെസ്സേജുകള് കണ്ടെത്തിയതായി പൊലീസ് ചീഫ് ചാര്ലി ബേഡ് പറഞ്ഞു.കുട്ടിയുടെ പ്രായവും മറ്റു വിരവങ്ങളും അറിഞ്ഞതിനുശേഷവും ലൈംഗികചുവയുള്ള മെസ്സേജുകള് അയച്ചതിനാലാണ് റോബിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു ### Headline : വിദ്യാര്ത്ഥിക്ക് ലൈംഗികച്ചുവയുള്ള മെസേജുകള് അയച്ച അധ്യാപിക അറസ്റ്റില്
10128
ഹരിദ്വാര്: ആത്മഹത്യ ചെയ്ത ഭര്ത്താവിന്റെ മൃതദേഹത്തിന് അവകാശ വാദമുയര്ത്തി ഏഴ് ഭാര്യമാര്.40കാരനായ പവന് കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് ഏഴ് ഭാര്യമാരുമെത്തിയത്.എന്നാല് തര്ക്കങ്ങള്ക്കും നാടകീയ സംഭവങ്ങള്ക്കും ഒടുവില് ഇദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.എല്ലാവരും പവന് കുമാറിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടതോടെ ഇനിയും ആരെങ്കിലും വരുമോ എന്നറിയില്ലെന്നാണ് പോലീസ് പറയുന്നത്.എന്നാല് ഭാര്യമാരുടെ പട്ടിക പൂര്ത്തിയാക്കാന് കുറച്ച് ദിവസം കൂടി കാത്തിരിക്കാമെന്ന നിലപാടിലാണ് പോലീസ്.മുസ്ലിംകള് മാത്രം ഭയപ്പെടണമോ? അമിത് ഷായെ കടന്നാക്രമിച്ച് ഒവൈസി; ആദ്യം ഭരണഘടന വായിക്കൂ രവിദാസ് ബസ്തി സ്വദേശിയാണ് മരിച്ച പവന് കുമാര്.ഞായറാഴ്ച രാത്രി വിഷം കഴിച്ച ഇദ്ദേഹത്തെ ഭാര്യയാണ് ആശുപത്രിയിലെത്തിച്ചത്.അബോധാവസ്ഥയിലായതിന് പിന്നാലെ മരണമടയുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം.ഡ്രൈവറായി ജോലി ചെയ്തുുവരികയായിരുന്നു പവന് കുമാര്.പവന്കുമാറിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയിട്ടുള്ളത്.ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.ആശുപത്രിയിലെത്തിച്ച ഭാര്യയും ആത്മഹത്യക്കുള്ള പിന്നിലുള്ള കാരണത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.തുടര്ന്ന് മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.ബാങ്ക് അക്കൗണ്ടില് പണമില്ലായെന്നും പവന് കഴിയുന്നത് വാടക വീട്ടിലാണെന്നും പോലീസ് പറയുന്നു
മരിച്ചത് 40കാരന്: മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് "ഏഴ് ഭാര്യമാര്" ഞെട്ടിത്തരിച്ച് പോലീസ്
https://malayalam.oneindia.com/news/india/man-commits-suicide-in-utharakhand-7-of-his-wives-claims-body-234490.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹരിദ്വാര്: ആത്മഹത്യ ചെയ്ത ഭര്ത്താവിന്റെ മൃതദേഹത്തിന് അവകാശ വാദമുയര്ത്തി ഏഴ് ഭാര്യമാര്.40കാരനായ പവന് കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് ഏഴ് ഭാര്യമാരുമെത്തിയത്.എന്നാല് തര്ക്കങ്ങള്ക്കും നാടകീയ സംഭവങ്ങള്ക്കും ഒടുവില് ഇദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.എല്ലാവരും പവന് കുമാറിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടതോടെ ഇനിയും ആരെങ്കിലും വരുമോ എന്നറിയില്ലെന്നാണ് പോലീസ് പറയുന്നത്.എന്നാല് ഭാര്യമാരുടെ പട്ടിക പൂര്ത്തിയാക്കാന് കുറച്ച് ദിവസം കൂടി കാത്തിരിക്കാമെന്ന നിലപാടിലാണ് പോലീസ്.മുസ്ലിംകള് മാത്രം ഭയപ്പെടണമോ? അമിത് ഷായെ കടന്നാക്രമിച്ച് ഒവൈസി; ആദ്യം ഭരണഘടന വായിക്കൂ രവിദാസ് ബസ്തി സ്വദേശിയാണ് മരിച്ച പവന് കുമാര്.ഞായറാഴ്ച രാത്രി വിഷം കഴിച്ച ഇദ്ദേഹത്തെ ഭാര്യയാണ് ആശുപത്രിയിലെത്തിച്ചത്.അബോധാവസ്ഥയിലായതിന് പിന്നാലെ മരണമടയുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം.ഡ്രൈവറായി ജോലി ചെയ്തുുവരികയായിരുന്നു പവന് കുമാര്.പവന്കുമാറിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയിട്ടുള്ളത്.ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.ആശുപത്രിയിലെത്തിച്ച ഭാര്യയും ആത്മഹത്യക്കുള്ള പിന്നിലുള്ള കാരണത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.തുടര്ന്ന് മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.ബാങ്ക് അക്കൗണ്ടില് പണമില്ലായെന്നും പവന് കഴിയുന്നത് വാടക വീട്ടിലാണെന്നും പോലീസ് പറയുന്നു ### Headline : മരിച്ചത് 40കാരന്: മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് "ഏഴ് ഭാര്യമാര്" ഞെട്ടിത്തരിച്ച് പോലീസ്
10129
കൊച്ചി: മേലുദ്യോഗസ്ഥന്റെ പീഢനാരോപിച്ച് ജീവിതം അവസാനിപ്പിച്ച എ.എസ്.ഐ പി.സി.ബാബുവിന് സഹപ്രവര്ത്തകരും, നാട്ടുകാരും അന്ത്യാപചാരം അര്പ്പിച്ചു.കഴിഞ്ഞ 27 വര്ഷമായി പൊലീസില് ജോലി ചെയ്യുന്ന പി.സി.ബാബു മേലുദ്യോഗസ്ഥ പീഢനത്തിന്റെ ഇരയെന്ന് ബന്ധുക്കള് ആരോപിച്ചു.നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കാന് ബാബുവിന്റെ മരണത്തിന് കാരണക്കാരനായ എസ്.ഐക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് പൊലീസ് പാലിച്ചില്ല.ആലുവ എം.എല്.എ അന്വര് സാദത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി എസ്.സുരേന്ദ്രന് നടപടിയെടുക്കാമെന്ന ഉറപ്പ് നല്കിയത്.എസ്.ഐക്കതിരെ നടപടിയെടുത്ത ശേഷം മാത്രമെ ശവസംസ്കാര ചടങ്ങുകള്ക്ക് മൃതദേഹം വിട്ടുനല്കുവെന്ന് നാട്ടുകാര് നിലപാടെടുത്തിരുന്നു.തുടര്ന്ന് ജനങ്ങള് റോഡുപരോധിച്ചെങ്കിലും ഡി.ഐ.ജിയുടെ ഉറപ്പിനെ തുടര്ന്ന് ഉപരോധം പിന്വലിച്ചു.ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി സി ബാബുവാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ചത്.മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐ ആർ രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്റെ ആത്മഹത്യ.ഈ സന്ദേശത്തിൽ എസ്ഐ ആർ രാജേഷ് കാരണമാണ് ജീവിതം വിട്ടുകളയുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്.സ്റ്റേഷൻ ജോലികളുമായി ബന്ധപ്പെട്ട് ബാബു അടുത്തകാലത്തായി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സുഹൃത്തുക്കളും ആരോപിക്കുന്നു
പി.സി ബാബു മേലുദ്യോഗസ്ഥ പീഢനത്തിന്റെ ഇരയെന്ന് ആരോപണം
https://www.malayalamexpress.in/archives/772383/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: മേലുദ്യോഗസ്ഥന്റെ പീഢനാരോപിച്ച് ജീവിതം അവസാനിപ്പിച്ച എ.എസ്.ഐ പി.സി.ബാബുവിന് സഹപ്രവര്ത്തകരും, നാട്ടുകാരും അന്ത്യാപചാരം അര്പ്പിച്ചു.കഴിഞ്ഞ 27 വര്ഷമായി പൊലീസില് ജോലി ചെയ്യുന്ന പി.സി.ബാബു മേലുദ്യോഗസ്ഥ പീഢനത്തിന്റെ ഇരയെന്ന് ബന്ധുക്കള് ആരോപിച്ചു.നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കാന് ബാബുവിന്റെ മരണത്തിന് കാരണക്കാരനായ എസ്.ഐക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് പൊലീസ് പാലിച്ചില്ല.ആലുവ എം.എല്.എ അന്വര് സാദത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി എസ്.സുരേന്ദ്രന് നടപടിയെടുക്കാമെന്ന ഉറപ്പ് നല്കിയത്.എസ്.ഐക്കതിരെ നടപടിയെടുത്ത ശേഷം മാത്രമെ ശവസംസ്കാര ചടങ്ങുകള്ക്ക് മൃതദേഹം വിട്ടുനല്കുവെന്ന് നാട്ടുകാര് നിലപാടെടുത്തിരുന്നു.തുടര്ന്ന് ജനങ്ങള് റോഡുപരോധിച്ചെങ്കിലും ഡി.ഐ.ജിയുടെ ഉറപ്പിനെ തുടര്ന്ന് ഉപരോധം പിന്വലിച്ചു.ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി സി ബാബുവാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ചത്.മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐ ആർ രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്റെ ആത്മഹത്യ.ഈ സന്ദേശത്തിൽ എസ്ഐ ആർ രാജേഷ് കാരണമാണ് ജീവിതം വിട്ടുകളയുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്.സ്റ്റേഷൻ ജോലികളുമായി ബന്ധപ്പെട്ട് ബാബു അടുത്തകാലത്തായി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സുഹൃത്തുക്കളും ആരോപിക്കുന്നു ### Headline : പി.സി ബാബു മേലുദ്യോഗസ്ഥ പീഢനത്തിന്റെ ഇരയെന്ന് ആരോപണം
10130
ഗര്ഭകാലത്ത് നാരങ്ങ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള് നിരവധിയാണ്.ആദ്യത്തെ മൂന്ന് മാസം ഗര്ഭിണികള് നേരിടുന്ന പ്രധാന പ്രശ്നമാണ് ഛര്ദിയും ക്ഷീണവും.രാവിലെ എഴുന്നേറ്റ ഉടന് ഛര്ദ്ദിക്കാന് തോന്നാറുണ്ട്.ഗര്ഭകാലത്ത് ഛര്ദി ഒരു പരിധി വരെ നിയന്ത്രിക്കാൻ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നാരങ്ങ വെള്ളമെന്ന് വിദ ഗ്ധർ പറയുന്നു.നാരങ്ങയെ പോലെ തന്നെ ഏറെ ഗുണമുള്ള ഒന്നാണ് നാരങ്ങയുടെ തൊലിയും.ഒരു നാരങ്ങയില് 17 കലോറിയാണ് അടങ്ങിയിട്ടുള്ളത്.കാത്സ്യം, വിറ്റാമിന് എന്നിവ ധാരാളം അടങ്ങിയ നാരങ്ങ ഗര്ഭകാലത്ത് പ്രതിരോധശേഷി വര്ധിപ്പിക്കാനും സഹായിക്കുന്നു.ഗര്ഭകാലത്തെ ഡയറ്റ് പ്ലാനില് നിര്ബന്ധമായും ഉള്പ്പെടുത്തേണ്ട ഒന്നാണ് നാരങ്ങ.സിട്രിക്ക് ആസിഡ് ധാരാളം അടങ്ങിയ നാരങ്ങ ഗര്ഭകാലത്തെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.ഗർഭിണികൾ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് മലബന്ധം മാറ്റാനും സഹായിക്കുന്നു.ഗര്ഭകാലത്ത് ജലദോഷം, ചുമ, പനി എന്നിവ വരാതിരിക്കാന് നാരങ്ങ വെള്ളത്തില് അല്പം ഇഞ്ചി ചേര്ത്ത് കഴിക്കുന്നത് ഏറെ സഹായകമാകും.പിഎച്ച് ലെവല് നിയന്ത്രിക്കാനും കാലിലും കൈയ്യിലും നീര് വരുന്നത് തടയാനും നാരങ്ങ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര് പറയുന്നത്.മോദിയുടെ മുത്തലാഖ് ഫിറോസിനെ വേട്ടക്കാരനും വഫയെ ഇരയുമാക്കുന്നു; ഫെയ്സ്ബുക്ക് കുറിപ്പ് വൈറൽ
ഗര്ഭകാലത്ത് നാരങ്ങ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്
https://www.malayalamexpress.in/archives/771493/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഗര്ഭകാലത്ത് നാരങ്ങ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള് നിരവധിയാണ്.ആദ്യത്തെ മൂന്ന് മാസം ഗര്ഭിണികള് നേരിടുന്ന പ്രധാന പ്രശ്നമാണ് ഛര്ദിയും ക്ഷീണവും.രാവിലെ എഴുന്നേറ്റ ഉടന് ഛര്ദ്ദിക്കാന് തോന്നാറുണ്ട്.ഗര്ഭകാലത്ത് ഛര്ദി ഒരു പരിധി വരെ നിയന്ത്രിക്കാൻ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നാരങ്ങ വെള്ളമെന്ന് വിദ ഗ്ധർ പറയുന്നു.നാരങ്ങയെ പോലെ തന്നെ ഏറെ ഗുണമുള്ള ഒന്നാണ് നാരങ്ങയുടെ തൊലിയും.ഒരു നാരങ്ങയില് 17 കലോറിയാണ് അടങ്ങിയിട്ടുള്ളത്.കാത്സ്യം, വിറ്റാമിന് എന്നിവ ധാരാളം അടങ്ങിയ നാരങ്ങ ഗര്ഭകാലത്ത് പ്രതിരോധശേഷി വര്ധിപ്പിക്കാനും സഹായിക്കുന്നു.ഗര്ഭകാലത്തെ ഡയറ്റ് പ്ലാനില് നിര്ബന്ധമായും ഉള്പ്പെടുത്തേണ്ട ഒന്നാണ് നാരങ്ങ.സിട്രിക്ക് ആസിഡ് ധാരാളം അടങ്ങിയ നാരങ്ങ ഗര്ഭകാലത്തെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.ഗർഭിണികൾ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് മലബന്ധം മാറ്റാനും സഹായിക്കുന്നു.ഗര്ഭകാലത്ത് ജലദോഷം, ചുമ, പനി എന്നിവ വരാതിരിക്കാന് നാരങ്ങ വെള്ളത്തില് അല്പം ഇഞ്ചി ചേര്ത്ത് കഴിക്കുന്നത് ഏറെ സഹായകമാകും.പിഎച്ച് ലെവല് നിയന്ത്രിക്കാനും കാലിലും കൈയ്യിലും നീര് വരുന്നത് തടയാനും നാരങ്ങ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര് പറയുന്നത്.മോദിയുടെ മുത്തലാഖ് ഫിറോസിനെ വേട്ടക്കാരനും വഫയെ ഇരയുമാക്കുന്നു; ഫെയ്സ്ബുക്ക് കുറിപ്പ് വൈറൽ ### Headline : ഗര്ഭകാലത്ത് നാരങ്ങ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്
10131
വിഷയം രാജ് താക്കറെ ത്രിശങ്കുവിൽ കോൺഗ്രസ് നേതൃത്വം, എംഎൽഎമാർ ജയ്പൂരിൽ ഉല്ലാസ യാത്രയിൽ, ദില്ലിയിലേക്ക് വിളിപ്പിച്ച് സോണിയ 11, 2019, 14:34 ഐഎല് ആന്റ്എഫ്എസ് കേസ്: രാജ് താക്കറെക്കെതിരെ അന്വേഷണം, 20 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല് കേസ്! 28, 2019, 18:44 രാജ് താക്കറെക്ക് എന്ഫോഴ്സ്മെന്റ് നോട്ടീസ്; പാര്ട്ടി പ്രവര്ത്തകന് തീകൊളുത്തി മരിച്ചു, പക്ഷേ...21, 2019, 15:46 മഹാരാഷ്ട്ര നവനിര്മ്മാണ സേനയുടെ ഇവിഎം വിരുദ്ധ റാലിക്ക് മമതയെ ക്ഷണിച്ച് രാജ് താക്കറെ,സോറിയെന്ന് ദീദി 1, 2019, 16:43 ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്ഗ്രസിനൊപ്പം കൈകോര്ക്കാന് ഒരുങ്ങി രാജ് താക്കറെ 10, 2019, 12:32 മത്സരിച്ചില്ലെങ്കിലും മഹാരാഷ്ട്രയിൽ വൻ തിരിച്ചടി നേരിട്ടത് രാജ് താക്കറെയും എംഎൻഎസും; കാരണം ഇതാണ് 24, 2019, 17:55 ബിജെപിക്ക് നെഞ്ചിടിപ്പേറ്റിയത് രാജ് താക്കറെ: മഹാരാഷ്ട്രയില് കോണ്ഗ്രസ് സഖ്യത്തിന് പ്രതീക്ഷയേറുന്നു 1, 2019, 17:57 മഹാരാഷ്ട്രയില് കോണ്ഗ്രസ് സഖ്യം 6 ല് നിന്നും 20 ലേക്ക് കുതിച്ചുയരും; രാജ് താക്കറയും കരുത്താവും 1, 2019, 13:45 മോദിയെ പുറത്താക്കേണ്ടത് അത്യാവശ്യം; കോണ്ഗ്രസ് സഖ്യത്തിന് പിന്തുണയുമായി രാജ് താക്കറെ 13, 2019, 09:49 കോണ്ഗ്രസിനോട് അടുത്ത് രാജ് താക്കറെ; മോദിയും അമിത് ഷായും രാജ്യം നേരിടുന്ന 2 ഭീഷണികള് 7, 2019, 13:08 ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്മ്മാണ് സേന..ലക്ഷ്യം? 18, 2019, 11:16 'പുല്വാമ മോഡല് ഉടനെയുണ്ടാകും!! തിരഞ്ഞെടുപ്പില് ജയിക്കാന്, ഡോവല് പാകിസ്താനുമായി ചര്ച്ച നടത്തി' 10, 2019, 10:20 പാക് കലാകാരന്മാരെ ഇന്ത്യയില് വേണ്ടെന്ന് രാജ് താക്കറെ....പ്രതികാരം ചെയ്യണമെന്ന് വിക്കികൗശല് 17, 2019, 13:51 മഹാരാഷ്ട്രയില് കോണ്ഗ്രസും എന്സിപിയും ഇടയുന്നു....രാജ് താക്കറെയുമായി സഖ്യമുണ്ടാക്കാന് പവാര്! 1, 2019, 18:58 മഹാരാഷ്ട്രയില് കോണ്ഗ്രസിന് പുതിയ സഖ്യം, രാഹുലിന് പിന്തുണയുമായി മുന് എന്ഡിഎ നേതാവ്
രാജ് താക്കറെ: Latest രാജ് താക്കറെ
https://malayalam.oneindia.com/topic/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%86/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം രാജ് താക്കറെ ത്രിശങ്കുവിൽ കോൺഗ്രസ് നേതൃത്വം, എംഎൽഎമാർ ജയ്പൂരിൽ ഉല്ലാസ യാത്രയിൽ, ദില്ലിയിലേക്ക് വിളിപ്പിച്ച് സോണിയ 11, 2019, 14:34 ഐഎല് ആന്റ്എഫ്എസ് കേസ്: രാജ് താക്കറെക്കെതിരെ അന്വേഷണം, 20 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല് കേസ്! 28, 2019, 18:44 രാജ് താക്കറെക്ക് എന്ഫോഴ്സ്മെന്റ് നോട്ടീസ്; പാര്ട്ടി പ്രവര്ത്തകന് തീകൊളുത്തി മരിച്ചു, പക്ഷേ...21, 2019, 15:46 മഹാരാഷ്ട്ര നവനിര്മ്മാണ സേനയുടെ ഇവിഎം വിരുദ്ധ റാലിക്ക് മമതയെ ക്ഷണിച്ച് രാജ് താക്കറെ,സോറിയെന്ന് ദീദി 1, 2019, 16:43 ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്ഗ്രസിനൊപ്പം കൈകോര്ക്കാന് ഒരുങ്ങി രാജ് താക്കറെ 10, 2019, 12:32 മത്സരിച്ചില്ലെങ്കിലും മഹാരാഷ്ട്രയിൽ വൻ തിരിച്ചടി നേരിട്ടത് രാജ് താക്കറെയും എംഎൻഎസും; കാരണം ഇതാണ് 24, 2019, 17:55 ബിജെപിക്ക് നെഞ്ചിടിപ്പേറ്റിയത് രാജ് താക്കറെ: മഹാരാഷ്ട്രയില് കോണ്ഗ്രസ് സഖ്യത്തിന് പ്രതീക്ഷയേറുന്നു 1, 2019, 17:57 മഹാരാഷ്ട്രയില് കോണ്ഗ്രസ് സഖ്യം 6 ല് നിന്നും 20 ലേക്ക് കുതിച്ചുയരും; രാജ് താക്കറയും കരുത്താവും 1, 2019, 13:45 മോദിയെ പുറത്താക്കേണ്ടത് അത്യാവശ്യം; കോണ്ഗ്രസ് സഖ്യത്തിന് പിന്തുണയുമായി രാജ് താക്കറെ 13, 2019, 09:49 കോണ്ഗ്രസിനോട് അടുത്ത് രാജ് താക്കറെ; മോദിയും അമിത് ഷായും രാജ്യം നേരിടുന്ന 2 ഭീഷണികള് 7, 2019, 13:08 ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്മ്മാണ് സേന..ലക്ഷ്യം? 18, 2019, 11:16 'പുല്വാമ മോഡല് ഉടനെയുണ്ടാകും!! തിരഞ്ഞെടുപ്പില് ജയിക്കാന്, ഡോവല് പാകിസ്താനുമായി ചര്ച്ച നടത്തി' 10, 2019, 10:20 പാക് കലാകാരന്മാരെ ഇന്ത്യയില് വേണ്ടെന്ന് രാജ് താക്കറെ....പ്രതികാരം ചെയ്യണമെന്ന് വിക്കികൗശല് 17, 2019, 13:51 മഹാരാഷ്ട്രയില് കോണ്ഗ്രസും എന്സിപിയും ഇടയുന്നു....രാജ് താക്കറെയുമായി സഖ്യമുണ്ടാക്കാന് പവാര്! 1, 2019, 18:58 മഹാരാഷ്ട്രയില് കോണ്ഗ്രസിന് പുതിയ സഖ്യം, രാഹുലിന് പിന്തുണയുമായി മുന് എന്ഡിഎ നേതാവ് ### Headline : രാജ് താക്കറെ: Latest രാജ് താക്കറെ
10132
ദില്ലി: രാജസ്ഥാനില് മോഷണക്കുറ്റം ആരോപിച്ച് ദളിത് സഹോദരന്മാരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില് പ്രതികരിച്ച് രാഹുല് ഗാന്ധി.വളരെ ഭീകരവും, കാഴ്ച്ചയില് അസ്വസ്ഥതയുണ്ടാക്കുന്നതുമാണ് സംഭവമെന്ന് രാഹുല് ഗാന്ധി പറഞ്ഞു.അശോക് ഗെലോട്ട് സര്ക്കാര് പ്രതികളെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും രാഹുല് ആവശ്യപ്പെട്ടു.കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ഒരു വിഷയത്തില് രാഹുല് ഇടപെട്ടതും ശ്രദ്ധേയമാണ്.കോണ്ഗ്രസിന്റെ എസ്സി വിഭാഗവും സംഭവത്തെ അപലപിച്ചിട്ടുണ്ട്.ഇവരും സര്ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം മര്ദനമേറ്റ യുവാക്കളില് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നഗൗര് ജില്ലാ പോലീസ് മേധാവി വികാസ് പഥക് പറഞ്ഞു.മര്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതികളെ തിരിച്ചറിയുകയും, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തെന്ന് വികാസ് പറഞ്ഞു.കര്നു ഗ്രാമത്തിലാണ് യുവാക്കള്ക്ക് ക്രൂരമായ മര്ദനമേറ്റത്.50000 രൂപ മോഷ്ടിക്കാന് ശ്രമിക്കുന്നതിനിടെയാണ് രണ്ട് ദളിത് യുവാക്കളെ നാട്ടുകാര് പിടികൂടിയത്.രണ്ട് പേരുടെയും നഗ്നരാക്കിയ ശേഷമായിരുന്നു മര്ദനം.ഒരു സ്ക്രൂ ഡ്രൈവര് വെച്ച് ഇവരെ കുത്തുന്ന രംഗമായിരുന്നു വീഡിയോയില് ഉണ്ടായിരുന്നത്.യുവാക്കളുടെ ജനനേന്ദ്രിയത്തില് ഇവര് പെട്രോള് ഒഴിക്കുകയും ചെയ്തു.ഈ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചിരുന്നു.18, 26 വയസ്സ് പ്രായമുള്ളവരായിരുന്നു ഇവര്.ഭീവ് സിംഗ്, ഐഡന് ലക്ഷ്മണ് സിംഗ, ജാസു സിംഗ്, സവായ് സിംഗ്, ഹര്മ സിംഗ്, ഗണ്പത് രാം എന്നിവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം ബിജെപി നേതാക്കള് ശക്തമായ പ്രക്ഷോഭം ഈ വിഷയത്തില് ഉണ്ടാക്കിയിരുന്നു.കോണ്ഗ്രസിന്റെ ദളിത് നേതാക്കള്ക്കെതിരെയായിരുന്നു ആരോപണം.ഇതോടെയാണ് രാഹുല് ഗാന്ധി ഈ വിഷയത്തില് ഇടപെട്ട് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്
ഭീകരം, അസ്വസ്ഥത ഉണ്ടാക്കുന്നത്, രാജസ്ഥാനിലെ ദളിത് മര്ദനത്തില് രാഹുല് ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ
https://malayalam.oneindia.com/news/india/horrific-rahul-gandhi-on-torture-of-2-dalits-beaten-in-rajasthan-242421.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: രാജസ്ഥാനില് മോഷണക്കുറ്റം ആരോപിച്ച് ദളിത് സഹോദരന്മാരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില് പ്രതികരിച്ച് രാഹുല് ഗാന്ധി.വളരെ ഭീകരവും, കാഴ്ച്ചയില് അസ്വസ്ഥതയുണ്ടാക്കുന്നതുമാണ് സംഭവമെന്ന് രാഹുല് ഗാന്ധി പറഞ്ഞു.അശോക് ഗെലോട്ട് സര്ക്കാര് പ്രതികളെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും രാഹുല് ആവശ്യപ്പെട്ടു.കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ഒരു വിഷയത്തില് രാഹുല് ഇടപെട്ടതും ശ്രദ്ധേയമാണ്.കോണ്ഗ്രസിന്റെ എസ്സി വിഭാഗവും സംഭവത്തെ അപലപിച്ചിട്ടുണ്ട്.ഇവരും സര്ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം മര്ദനമേറ്റ യുവാക്കളില് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നഗൗര് ജില്ലാ പോലീസ് മേധാവി വികാസ് പഥക് പറഞ്ഞു.മര്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതികളെ തിരിച്ചറിയുകയും, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തെന്ന് വികാസ് പറഞ്ഞു.കര്നു ഗ്രാമത്തിലാണ് യുവാക്കള്ക്ക് ക്രൂരമായ മര്ദനമേറ്റത്.50000 രൂപ മോഷ്ടിക്കാന് ശ്രമിക്കുന്നതിനിടെയാണ് രണ്ട് ദളിത് യുവാക്കളെ നാട്ടുകാര് പിടികൂടിയത്.രണ്ട് പേരുടെയും നഗ്നരാക്കിയ ശേഷമായിരുന്നു മര്ദനം.ഒരു സ്ക്രൂ ഡ്രൈവര് വെച്ച് ഇവരെ കുത്തുന്ന രംഗമായിരുന്നു വീഡിയോയില് ഉണ്ടായിരുന്നത്.യുവാക്കളുടെ ജനനേന്ദ്രിയത്തില് ഇവര് പെട്രോള് ഒഴിക്കുകയും ചെയ്തു.ഈ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചിരുന്നു.18, 26 വയസ്സ് പ്രായമുള്ളവരായിരുന്നു ഇവര്.ഭീവ് സിംഗ്, ഐഡന് ലക്ഷ്മണ് സിംഗ, ജാസു സിംഗ്, സവായ് സിംഗ്, ഹര്മ സിംഗ്, ഗണ്പത് രാം എന്നിവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം ബിജെപി നേതാക്കള് ശക്തമായ പ്രക്ഷോഭം ഈ വിഷയത്തില് ഉണ്ടാക്കിയിരുന്നു.കോണ്ഗ്രസിന്റെ ദളിത് നേതാക്കള്ക്കെതിരെയായിരുന്നു ആരോപണം.ഇതോടെയാണ് രാഹുല് ഗാന്ധി ഈ വിഷയത്തില് ഇടപെട്ട് നടപടി വേണമെന്ന് ആവശ്യപ്പെട്ടത് ### Headline : ഭീകരം, അസ്വസ്ഥത ഉണ്ടാക്കുന്നത്, രാജസ്ഥാനിലെ ദളിത് മര്ദനത്തില് രാഹുല് ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ
10133
വിഷയം പിസി ജോര്ജ്ജ് 5 ലക്ഷം പേരെ അണി നിരത്തി ഏജീസ് ഓഫീസ് പത്ത് ദിവസത്തോളം വളയണം; പിസി ജോര്ജ്ജ് 31, 2019, 12:41 'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്റെ കുറിപ്പ് 23, 2019, 14:18 പാലായില് പ്രചരണത്തിനിടെ പിസി ജോര്ജ്ജും വ്യാപാരിയും തമ്മില് വാക്കേറ്റം; ഭരണി എറിഞ്ഞിടുക്കല് 20, 2019, 16:06 ബിഷപ്പിന്റെ സര്ക്കുലര് പാലായില് ബിജെപി വിജയം എളുപ്പമാക്കും; ജോസ് വിഭാഗം ഇല്ലാതാകുമെന്നും പിസി 18, 2019, 17:45 ജോസ് ടോം നിഷയുടെ വേലക്കാരന്; യുഡിഎഫ് സ്ഥാനാര്ത്ഥിയെ പരിഹസിച്ച് പിസി ജോര്ജ്ജ് 6, 2019, 16:23 പാലാ സീറ്റ് ബിജെപിക്ക് തന്നെ; സ്ഥാനാര്ത്ഥിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും ശ്രീധരന് പിള്ള 30, 2019, 18:27 പ്രിയങ്കാ ഗാന്ധിയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്നാണ് രാഹുൽ കരുതുന്നത്; പിസി ജോർജ് 19, 2019, 07:06 ആരുമായും സഖ്യത്തിനില്ല; ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാടെന്ന് പിസി ജോർജ്
പിസി ജോര്ജ്ജ്: Latest പിസി ജോര്ജ്ജ്
https://malayalam.oneindia.com/topic/%E0%B4%AA%E0%B4%BF%E0%B4%B8%E0%B4%BF-%E0%B4%9C%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%8D%E2%80%8C
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം പിസി ജോര്ജ്ജ് 5 ലക്ഷം പേരെ അണി നിരത്തി ഏജീസ് ഓഫീസ് പത്ത് ദിവസത്തോളം വളയണം; പിസി ജോര്ജ്ജ് 31, 2019, 12:41 'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്റെ കുറിപ്പ് 23, 2019, 14:18 പാലായില് പ്രചരണത്തിനിടെ പിസി ജോര്ജ്ജും വ്യാപാരിയും തമ്മില് വാക്കേറ്റം; ഭരണി എറിഞ്ഞിടുക്കല് 20, 2019, 16:06 ബിഷപ്പിന്റെ സര്ക്കുലര് പാലായില് ബിജെപി വിജയം എളുപ്പമാക്കും; ജോസ് വിഭാഗം ഇല്ലാതാകുമെന്നും പിസി 18, 2019, 17:45 ജോസ് ടോം നിഷയുടെ വേലക്കാരന്; യുഡിഎഫ് സ്ഥാനാര്ത്ഥിയെ പരിഹസിച്ച് പിസി ജോര്ജ്ജ് 6, 2019, 16:23 പാലാ സീറ്റ് ബിജെപിക്ക് തന്നെ; സ്ഥാനാര്ത്ഥിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും ശ്രീധരന് പിള്ള 30, 2019, 18:27 പ്രിയങ്കാ ഗാന്ധിയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്നാണ് രാഹുൽ കരുതുന്നത്; പിസി ജോർജ് 19, 2019, 07:06 ആരുമായും സഖ്യത്തിനില്ല; ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാടെന്ന് പിസി ജോർജ് ### Headline : പിസി ജോര്ജ്ജ്: Latest പിസി ജോര്ജ്ജ്
10134
് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.മുംബൈ: പുതുതായി പുറത്തിറക്കിയ നോട്ടുകളുടെ വലിപ്പം കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി ആര്ബിഐ രംഗത്ത്.പഴ്സുകളില് സൂക്ഷിക്കാനുള്ള സൗകര്യം മാനിച്ചാണെന്നാണ് നല്കുന്ന വിശദീകരണം.പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന് നേരിടുന്ന ബുദ്ധിമുട്ട് വിശദമാക്കി നാഷണല് അസോസിയേഷന് ഫോര് ദ ബ്ലൈന്ഡ് സമര്പ്പിച്ച പൊതുതാല്പര്യ ഹര്ജി പരിഗണിക്കവെയാണ് റിസര്വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.ബോംബെ ഹൈക്കോടതിയിലാണ് വിശദീകരണം നല്കിയിരിക്കുന്നത്.കാഴ്ചവൈകല്യമുള്ളവര്ക്ക് കൂടി സൗകര്യപ്രദമായ രീതിയില് നോട്ടുകളും നാണയങ്ങളും പുറത്തിറക്കാനുള്ള നിര്ദേശങ്ങള് കോടതി നല്കണമെന്നും പൊതു താല്പര്യ ഹര്ജിയില് പറഞ്ഞിട്ടുണ്ട്.ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.ഡോളര് അടക്കമുള്ള അന്താരാഷ്ട്ര കറന്സികള്ക്ക് ഇന്ത്യയില് നിലവിലുണ്ടായിരുന്ന നോട്ടുകളേക്കാള് വലിപ്പം കുറവാണെന്നും റിസര്വ് ബാങ്കിന് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് വി ആര് ധോന്ദ് കോടതിയെ അറിയിച്ചു.പഴ്സില് വെക്കാവുന്ന തരത്തിലുള്ളതാവുമ്പോള് നോട്ടുകള് കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും വലിപ്പം കുറച്ചുള്ള നോട്ടുനിര്മ്മാണം ഉദ്പാദനചെലവ് കുറയ്ക്കുമെന്നും ആര്ബിഐ കോടതിയില് സമര്പ്പിച്ച സത്യവാങ് മൂലത്തില് പറയുന്നു.കാഴ്ചവൈകല്യമുള്ളവര്ക്കും സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകള് രൂപകല്പന ചെയ്തിരിക്കുന്നതെന്നും വി ആര് ധോന്ദ് കൂട്ടിച്ചേര്ത്തു.കാഴ്ചവൈകല്യമുള്ളവര്ക്ക് സഹായമാവുന്ന നോട്ടുകളിലെ ചില പ്രത്യേകതകള് ചെറിയ മൂല്യമുള്ളവയില്, വിനിമയം കൂടുതലായതിനാല് വേഗം നഷ്ടമാവുന്നുവെന്നും അതിനാല് ചെറിയമൂല്യമുള്ള നോട്ടുകളുടെ നിര്മ്മാണം കുറയ്ക്കാന് ആര്ബിഐ ആലോചിക്കുന്നുണ്ടെന്നും ധോന്ദ് വ്യക്തമാക്കി
പഴ്സില് സൂക്ഷിക്കാന് എളുപ്പം; നോട്ടുകളുടെ വലിപ്പം കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി ആര്ബിഐ
https://bignewskerala.com/2019/09/06/size-of-currency-notes-reduced-to-make-them-pocket-friendly/45218/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.മുംബൈ: പുതുതായി പുറത്തിറക്കിയ നോട്ടുകളുടെ വലിപ്പം കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി ആര്ബിഐ രംഗത്ത്.പഴ്സുകളില് സൂക്ഷിക്കാനുള്ള സൗകര്യം മാനിച്ചാണെന്നാണ് നല്കുന്ന വിശദീകരണം.പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന് നേരിടുന്ന ബുദ്ധിമുട്ട് വിശദമാക്കി നാഷണല് അസോസിയേഷന് ഫോര് ദ ബ്ലൈന്ഡ് സമര്പ്പിച്ച പൊതുതാല്പര്യ ഹര്ജി പരിഗണിക്കവെയാണ് റിസര്വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.ബോംബെ ഹൈക്കോടതിയിലാണ് വിശദീകരണം നല്കിയിരിക്കുന്നത്.കാഴ്ചവൈകല്യമുള്ളവര്ക്ക് കൂടി സൗകര്യപ്രദമായ രീതിയില് നോട്ടുകളും നാണയങ്ങളും പുറത്തിറക്കാനുള്ള നിര്ദേശങ്ങള് കോടതി നല്കണമെന്നും പൊതു താല്പര്യ ഹര്ജിയില് പറഞ്ഞിട്ടുണ്ട്.ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ഭാരതി ദാംഗ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.ഡോളര് അടക്കമുള്ള അന്താരാഷ്ട്ര കറന്സികള്ക്ക് ഇന്ത്യയില് നിലവിലുണ്ടായിരുന്ന നോട്ടുകളേക്കാള് വലിപ്പം കുറവാണെന്നും റിസര്വ് ബാങ്കിന് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് വി ആര് ധോന്ദ് കോടതിയെ അറിയിച്ചു.പഴ്സില് വെക്കാവുന്ന തരത്തിലുള്ളതാവുമ്പോള് നോട്ടുകള് കീറുന്നതും മുഷിയുന്നതും ഒഴിവാക്കാമെന്നും വലിപ്പം കുറച്ചുള്ള നോട്ടുനിര്മ്മാണം ഉദ്പാദനചെലവ് കുറയ്ക്കുമെന്നും ആര്ബിഐ കോടതിയില് സമര്പ്പിച്ച സത്യവാങ് മൂലത്തില് പറയുന്നു.കാഴ്ചവൈകല്യമുള്ളവര്ക്കും സൗകര്യപ്രദമായ രീതിയിലാണ് പുതിയ നോട്ടുകള് രൂപകല്പന ചെയ്തിരിക്കുന്നതെന്നും വി ആര് ധോന്ദ് കൂട്ടിച്ചേര്ത്തു.കാഴ്ചവൈകല്യമുള്ളവര്ക്ക് സഹായമാവുന്ന നോട്ടുകളിലെ ചില പ്രത്യേകതകള് ചെറിയ മൂല്യമുള്ളവയില്, വിനിമയം കൂടുതലായതിനാല് വേഗം നഷ്ടമാവുന്നുവെന്നും അതിനാല് ചെറിയമൂല്യമുള്ള നോട്ടുകളുടെ നിര്മ്മാണം കുറയ്ക്കാന് ആര്ബിഐ ആലോചിക്കുന്നുണ്ടെന്നും ധോന്ദ് വ്യക്തമാക്കി ### Headline : പഴ്സില് സൂക്ഷിക്കാന് എളുപ്പം; നോട്ടുകളുടെ വലിപ്പം കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി ആര്ബിഐ
10135
കോട്ടയം: പാലാ യില് വിമത സ്ഥാനാര്ത്ഥിയെ നിര്ത്തിയ സംഭവത്തില് പിജെ ജോസഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി.യുഡിഎഫ് യോഗത്തില് സ്ഥാനാര്ത്ഥിയെ സംബന്ധിച്ചുണ്ടായ ധാരണയുടെ നഗ്നമായ ലംഘനമാണിതെന്ന് ജോസ് കെ മാണി പറഞ്ഞു.യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്ത്ഥിക്കെതിരെയാണ് ഇപ്പോള് സ്ഥാനാര്ത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.യുഡിഎഫ് തന്നെ ഇക്കാര്യത്തില് തിരുമാനം കൈക്കൊള്ളുമെന്നും ജോസ് കെ മാണി പറഞ്ഞു.പാലായിലെ ജനങ്ങളുടെ ചിഹ്നം കെഎം മാണിയാണ്.മാണിയുടെ സ്മരണയിലാണ് മുന്നോട്ട് പോകുന്നത്.ചിഹ്നത്തിന്റെ പേരില് അതിനെ തകര്ക്കാന് കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.ജോസ് കെ മാണി വിഭാഗത്തില് നിന്നുള്ള ജോട് ടോം പുലിക്കുന്നേലിന് ബദലായി കര്ഷക യൂണിയന് സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചത്.രണ്ടില ചിഹ്നം ജോസ് ടോമിന് നല്കുന്നതില് ആശയക്കുഴപ്പം നിലനില്ക്കുന്നതിനിടെയാണ് അപ്രതീക്ഷ സ്ഥാനാര്ത്ഥിയുമായി ജോസഫ് പക്ഷം രംഗത്ത് എത്തിയത്.ജോസ് കണ്ടത്തലിന്റെ നാമനിര്ദ്ദേശ പത്രികാ സമര്പ്പണത്തില് രാഷ്ട്രീയമില്ലെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ വാദം.ചില പ്രത്യേക സാഹചര്യത്തിലാണ് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചത്.നിരവധി അപാകതകള് ഉള്ളതിനാല് ജോസ് ടോമിന്റെ നാമനിര്ദ്ദേശ പത്രിക തള്ളിപ്പോവാന് സാധ്യതയുണ്ട്.അതിനാല് ഡമ്മി സ്ഥാനാര്ത്ഥിയായാണ് ജോസഫ് കണ്ടത്തില് നോമിനേഷന് നല്കിയതെന്നും നേതാക്കള് പറയുന്നു
ജോസ് ടോമിനെതിരെ വിമത സ്ഥാര്ത്ഥി; ജോസഫ് നീക്കത്തിനെതിരെ ജോസ് കെ മാണി
https://malayalam.oneindia.com/news/kerala/jose-k-mani-against-pj-joseph-233029.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: പാലാ യില് വിമത സ്ഥാനാര്ത്ഥിയെ നിര്ത്തിയ സംഭവത്തില് പിജെ ജോസഫിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി.യുഡിഎഫ് യോഗത്തില് സ്ഥാനാര്ത്ഥിയെ സംബന്ധിച്ചുണ്ടായ ധാരണയുടെ നഗ്നമായ ലംഘനമാണിതെന്ന് ജോസ് കെ മാണി പറഞ്ഞു.യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്ത്ഥിക്കെതിരെയാണ് ഇപ്പോള് സ്ഥാനാര്ത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.യുഡിഎഫ് തന്നെ ഇക്കാര്യത്തില് തിരുമാനം കൈക്കൊള്ളുമെന്നും ജോസ് കെ മാണി പറഞ്ഞു.പാലായിലെ ജനങ്ങളുടെ ചിഹ്നം കെഎം മാണിയാണ്.മാണിയുടെ സ്മരണയിലാണ് മുന്നോട്ട് പോകുന്നത്.ചിഹ്നത്തിന്റെ പേരില് അതിനെ തകര്ക്കാന് കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.ജോസ് കെ മാണി വിഭാഗത്തില് നിന്നുള്ള ജോട് ടോം പുലിക്കുന്നേലിന് ബദലായി കര്ഷക യൂണിയന് സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചത്.രണ്ടില ചിഹ്നം ജോസ് ടോമിന് നല്കുന്നതില് ആശയക്കുഴപ്പം നിലനില്ക്കുന്നതിനിടെയാണ് അപ്രതീക്ഷ സ്ഥാനാര്ത്ഥിയുമായി ജോസഫ് പക്ഷം രംഗത്ത് എത്തിയത്.ജോസ് കണ്ടത്തലിന്റെ നാമനിര്ദ്ദേശ പത്രികാ സമര്പ്പണത്തില് രാഷ്ട്രീയമില്ലെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ വാദം.ചില പ്രത്യേക സാഹചര്യത്തിലാണ് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചത്.നിരവധി അപാകതകള് ഉള്ളതിനാല് ജോസ് ടോമിന്റെ നാമനിര്ദ്ദേശ പത്രിക തള്ളിപ്പോവാന് സാധ്യതയുണ്ട്.അതിനാല് ഡമ്മി സ്ഥാനാര്ത്ഥിയായാണ് ജോസഫ് കണ്ടത്തില് നോമിനേഷന് നല്കിയതെന്നും നേതാക്കള് പറയുന്നു ### Headline : ജോസ് ടോമിനെതിരെ വിമത സ്ഥാര്ത്ഥി; ജോസഫ് നീക്കത്തിനെതിരെ ജോസ് കെ മാണി
10136
ശബരിമല കേസിലെ സുപ്രീംകോടതി വിധിയില് സര്ക്കാര് അറ്റോര്ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സി.പിഐ.അറ്റോണി ജനറലിന്റെ നിയമോപദേശം മാത്രമേ സംശയങ്ങള് അകറ്റൂവെന്നാണ് സിപിഐ നിലപാട്.ഇക്കാര്യം മുഖ്യമന്ത്രിയെ സിപിഐ അറിയിക്കും.സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ വിധി വരുന്നതുവരെ ശബരിമലയില് യുവതിപ്രവേശനം വേണ്ടെന്ന് സര്ക്കാര് തീരുമാനിച്ചത്.അഡ്വക്കേറ്റ് ജനറലും സമാനമായ നിലപാടാണ് മുഖ്യമന്ത്രിയെ അറിയിച്ചത്.എന്നാല് ഈ നിയമോപദേശങ്ങള് വ്യക്തത വരുത്തില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.എ.ജി സര്ക്കാരിന്റെ ഭാഗമാണ്.ജയദീപ് ഗുപ്ത മുതിര്ന്ന അഭിഭാഷകനാണെങ്കിലും വ്യവസ്ഥാപിത മാര്ഗത്തിലൂടെ വ്യക്തത വരുത്താനാണ് സി.പി.ഐ ആവശ്യപ്പെടുന്നത്.അറ്റോണി ജനറല് സുപ്രീംകോടതിയുടെ ഭാഗമാണ്.അറ്റോണി ജനറലിനോട് നിയമോപദേശം ചോദിച്ചു കൊണ്ട് വിധിയില് വ്യക്തതത വരുത്തണമെന്ന് സി.പിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.യുവതിപ്രവേശനം വേണ്ടെന്ന തീരുമാനം രാഷ്ട്രീയമായ ഭയം കൊണ്ടാണെന്ന് വരരുത് എന്നതാണ് സിപിഐയുടെ നിലപാട്.തുല്യതക്ക് വേണ്ടി നിലപാട് എടുത്തിട്ട് വിശ്വാസത്തിന് മുന്നില് സര്ക്കാര് മലക്കം മറിഞ്ഞു എന്നുള്ള ആക്ഷേപവും ഉണ്ട്.അറ്റോണി ജനറല് കൃത്യമായി നിയമോപദേശം തന്നാല് അത് അംഗീകരിച്ചു കൊണ്ട് അടുത്ത നീക്കം നടത്തിയാല് മതിയെന്ന് സി.പി.ഐ നിര്ദേശിക്കുന്നു
ശബരിമല വിധിയില് സര്ക്കാര് അറ്റോര്ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സി.പിഐ
https://www.malayalamexpress.in/archives/927754/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശബരിമല കേസിലെ സുപ്രീംകോടതി വിധിയില് സര്ക്കാര് അറ്റോര്ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സി.പിഐ.അറ്റോണി ജനറലിന്റെ നിയമോപദേശം മാത്രമേ സംശയങ്ങള് അകറ്റൂവെന്നാണ് സിപിഐ നിലപാട്.ഇക്കാര്യം മുഖ്യമന്ത്രിയെ സിപിഐ അറിയിക്കും.സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ വിധി വരുന്നതുവരെ ശബരിമലയില് യുവതിപ്രവേശനം വേണ്ടെന്ന് സര്ക്കാര് തീരുമാനിച്ചത്.അഡ്വക്കേറ്റ് ജനറലും സമാനമായ നിലപാടാണ് മുഖ്യമന്ത്രിയെ അറിയിച്ചത്.എന്നാല് ഈ നിയമോപദേശങ്ങള് വ്യക്തത വരുത്തില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.എ.ജി സര്ക്കാരിന്റെ ഭാഗമാണ്.ജയദീപ് ഗുപ്ത മുതിര്ന്ന അഭിഭാഷകനാണെങ്കിലും വ്യവസ്ഥാപിത മാര്ഗത്തിലൂടെ വ്യക്തത വരുത്താനാണ് സി.പി.ഐ ആവശ്യപ്പെടുന്നത്.അറ്റോണി ജനറല് സുപ്രീംകോടതിയുടെ ഭാഗമാണ്.അറ്റോണി ജനറലിനോട് നിയമോപദേശം ചോദിച്ചു കൊണ്ട് വിധിയില് വ്യക്തതത വരുത്തണമെന്ന് സി.പിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.യുവതിപ്രവേശനം വേണ്ടെന്ന തീരുമാനം രാഷ്ട്രീയമായ ഭയം കൊണ്ടാണെന്ന് വരരുത് എന്നതാണ് സിപിഐയുടെ നിലപാട്.തുല്യതക്ക് വേണ്ടി നിലപാട് എടുത്തിട്ട് വിശ്വാസത്തിന് മുന്നില് സര്ക്കാര് മലക്കം മറിഞ്ഞു എന്നുള്ള ആക്ഷേപവും ഉണ്ട്.അറ്റോണി ജനറല് കൃത്യമായി നിയമോപദേശം തന്നാല് അത് അംഗീകരിച്ചു കൊണ്ട് അടുത്ത നീക്കം നടത്തിയാല് മതിയെന്ന് സി.പി.ഐ നിര്ദേശിക്കുന്നു ### Headline : ശബരിമല വിധിയില് സര്ക്കാര് അറ്റോര്ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സി.പിഐ
10137
വയനാട് തൃശൂർ ന്യൂസ് സഹകരണസംഘത്തില്നിന്നു ഒരുകോടി തട്ടിച്ച കേസ്; മുന്കൂര്ജാമ്യം നിഷേധിച്ചു 234 പലിശക്ക് പണം ഈടാക്കുന്നുവെന്ന് പരാതി; കുന്നംകുളത്ത് സിപിഎം പ്രവര്ത്തകന്റെ വീട്ടില്നിന്ന് വാളും തോക്കും ആധാരങ്ങളും പിടിച്ചെടുത്തു 235 കുന്നംകുളം പോലീസ് സ്റ്റേഷനില് കയറി മര്ദിച്ചെന്ന കേസ്: മുന് എഎസ്ഐയെയും മക്കളെയും വെറുതേവിട്ടു...236 മനുഷ്യക്കടത്ത്; വീട്ടുകാരെത്തി...കേരളത്തിലെത്തിച്ച പെണ്കുട്ടികള് നാട്ടിലേക്ക് മടങ്ങും, അന്വേഷണം ഏജന്റിലേക്കു മാത്രം ഒതുക്കി പോലീസ് 237 മനുഷ്യക്കടത്ത്; പെണ്കുട്ടികളെ അയച്ചത് ദാരിദ്ര്യംമൂലമെന്ന് മാതാപിതാക്കള്, മനുഷ്യക്കടത്തു കേസില് കൂടുതല് പ്രതികള് ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള നിഗമനം! 5, 2019, 10:36 ശുചീകരണ സ്ത്രീ തൊഴിലാളികള് വസ്ത്രം മാറുന്ന മുറിയില് ക്യാമറ; സംഭവം ഗുരുവായൂര് നഗരസഭാ ടൗണ്ഹാളിൽ, പ്രതിപക്ഷം ഹെല്ത്ത് സൂപ്പര്വൈസറെ ഉപരോധിച്ചു!! 5, 2019, 00:15 ഡിവൈഎഫ്ഐ നേതാവിനെതിരേ സോഷ്യല് മീഡിയയില് പ്രചാരണം: പീഡനമെന്ന് ആരോപണം!! 4, 2019, 11:35 തിരിച്ചടികളില്നിന്ന് ഉയര്ത്തെഴുന്നേല്ക്കും; വലിയ പരാജയങ്ങള് മുന്കാലങ്ങളിലുണ്ടായിട്ടുണ്ട്, അതൊക്കെ പാർട്ടി തരണം ചെയ്തിട്ടുണ്ടെന്ന് കോടിയേരി 3, 2019, 18:50 ഗുരുവായൂര് ക്ഷേത്രത്തിലെ പരിഷ്കാരത്തിന്റെ പട്ടികയില് ഇനി പറചൊരിയലും: അറിയില്ലെന്ന് തന്ത്രി 3, 2019, 17:42 മകന് പീഡിപ്പിച്ച് പൂട്ടിയിട്ട അമ്മയെ പോലീസ് മോചിപ്പിച്ച് ആശുപത്രിയിലാക്കി: സംഭവം തൃശൂരില് 3, 2019, 10:44 തെറ്റു ചെയ്താല് കടുത്ത നടപടി, താല്പര്യം സംരക്ഷിക്കാന് പോലീസിനെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിമര്ശനം, കോസ്റ്റല് വാര്ഡന്മാരുടെ പാസിങ് ഔട്ട് കഴിഞ്ഞു 2, 2019, 00:21 മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത; മനുഷ്യവകാശ കമ്മിഷന് നിര്ദേശം റോഡ് നിര്മാണ കമ്പനി പാലിച്ചില്ല, പീച്ചി റോഡ് അപകട ഭീഷണിയിൽ 1, 2019, 20:44 തിരുവാതിര ഞാറ്റുവേലയും കൈവിടുന്നു; കാര്ഷിക മേഖലയ്ക്ക് തിരിച്ചടി, കാലവര്ഷത്തില് 50 ശതമാനം കുറവ്
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ
https://malayalam.oneindia.com/news/thrissur/?page-no=4
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വയനാട് തൃശൂർ ന്യൂസ് സഹകരണസംഘത്തില്നിന്നു ഒരുകോടി തട്ടിച്ച കേസ്; മുന്കൂര്ജാമ്യം നിഷേധിച്ചു 234 പലിശക്ക് പണം ഈടാക്കുന്നുവെന്ന് പരാതി; കുന്നംകുളത്ത് സിപിഎം പ്രവര്ത്തകന്റെ വീട്ടില്നിന്ന് വാളും തോക്കും ആധാരങ്ങളും പിടിച്ചെടുത്തു 235 കുന്നംകുളം പോലീസ് സ്റ്റേഷനില് കയറി മര്ദിച്ചെന്ന കേസ്: മുന് എഎസ്ഐയെയും മക്കളെയും വെറുതേവിട്ടു...236 മനുഷ്യക്കടത്ത്; വീട്ടുകാരെത്തി...കേരളത്തിലെത്തിച്ച പെണ്കുട്ടികള് നാട്ടിലേക്ക് മടങ്ങും, അന്വേഷണം ഏജന്റിലേക്കു മാത്രം ഒതുക്കി പോലീസ് 237 മനുഷ്യക്കടത്ത്; പെണ്കുട്ടികളെ അയച്ചത് ദാരിദ്ര്യംമൂലമെന്ന് മാതാപിതാക്കള്, മനുഷ്യക്കടത്തു കേസില് കൂടുതല് പ്രതികള് ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള നിഗമനം! 5, 2019, 10:36 ശുചീകരണ സ്ത്രീ തൊഴിലാളികള് വസ്ത്രം മാറുന്ന മുറിയില് ക്യാമറ; സംഭവം ഗുരുവായൂര് നഗരസഭാ ടൗണ്ഹാളിൽ, പ്രതിപക്ഷം ഹെല്ത്ത് സൂപ്പര്വൈസറെ ഉപരോധിച്ചു!! 5, 2019, 00:15 ഡിവൈഎഫ്ഐ നേതാവിനെതിരേ സോഷ്യല് മീഡിയയില് പ്രചാരണം: പീഡനമെന്ന് ആരോപണം!! 4, 2019, 11:35 തിരിച്ചടികളില്നിന്ന് ഉയര്ത്തെഴുന്നേല്ക്കും; വലിയ പരാജയങ്ങള് മുന്കാലങ്ങളിലുണ്ടായിട്ടുണ്ട്, അതൊക്കെ പാർട്ടി തരണം ചെയ്തിട്ടുണ്ടെന്ന് കോടിയേരി 3, 2019, 18:50 ഗുരുവായൂര് ക്ഷേത്രത്തിലെ പരിഷ്കാരത്തിന്റെ പട്ടികയില് ഇനി പറചൊരിയലും: അറിയില്ലെന്ന് തന്ത്രി 3, 2019, 17:42 മകന് പീഡിപ്പിച്ച് പൂട്ടിയിട്ട അമ്മയെ പോലീസ് മോചിപ്പിച്ച് ആശുപത്രിയിലാക്കി: സംഭവം തൃശൂരില് 3, 2019, 10:44 തെറ്റു ചെയ്താല് കടുത്ത നടപടി, താല്പര്യം സംരക്ഷിക്കാന് പോലീസിനെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിമര്ശനം, കോസ്റ്റല് വാര്ഡന്മാരുടെ പാസിങ് ഔട്ട് കഴിഞ്ഞു 2, 2019, 00:21 മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത; മനുഷ്യവകാശ കമ്മിഷന് നിര്ദേശം റോഡ് നിര്മാണ കമ്പനി പാലിച്ചില്ല, പീച്ചി റോഡ് അപകട ഭീഷണിയിൽ 1, 2019, 20:44 തിരുവാതിര ഞാറ്റുവേലയും കൈവിടുന്നു; കാര്ഷിക മേഖലയ്ക്ക് തിരിച്ചടി, കാലവര്ഷത്തില് 50 ശതമാനം കുറവ് ### Headline : തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ
10138
കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ ഞായറാഴ്ച പള്ളികളിൽ ഇടയലേഖനം വായിച്ചതിന് പിന്നാലെ സീറോ മലബാർ സഭയിൽ തർക്കം രൂക്ഷം.വിഷയത്തിൽ അടിയന്തിര സിനഡ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദീകർ രംഗത്തെത്തി.എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദീകരാണ് ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില് രാജ്യത്തിന്റെ താൽപ്പര്യം മുൻ നിർത്തി കൃത്യമായ പ്രമേയം പാസാക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് സിനഡ് എടുത്ത തീരുമാനങ്ങള് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില് അല്ലെന്നാണ് വൈദികര് ഉന്നയിക്കുന്നത്.ലൗവ് ജിഹാദ് വിഷയത്തില് കൃത്യമായ തെളിവുകള് ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.പൗരത്വ നിയമ ഭേദഗതി വിഷയത്തില് കൃത്യമായ നിലപാട് എടുക്കാതെ സഭ താരതമ്യേനെ പ്രധാന്യമില്ലാത്ത ലൗ ജിഹാദിനെക്കുറിച്ചാണ് പറയുന്നതെന്നും വൈദികര് കുറ്റപ്പെടുത്തുന്നു.കേരളത്തില് ലൗ ജിഹാദുണ്ടെന്നും അത് വളര്ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്ക്ക് മുമ്പ് ചേര്ന്ന സിറോ മലബാര് സിനഡ് വിലയിരുത്തിയിരുന്നത്.ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമെന്ന നിലയില് നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയായിരുന്നു സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചത്.എന്നാൽ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില് ഇടയലേഖനം വായിച്ചിരുന്നില്ല
ലൗ ജിഹാദ്; സീറോ മലബാർസഭയിൽ തർക്കം രൂക്ഷം, അടിയന്തിര സിനഡ് വിളിക്കണമെന്ന് ഒരു വിഭാഗം വൈദീകർ
https://malayalam.oneindia.com/news/kerala/dispute-continues-for-love-jihad-issue-in-syro-malabar-sabha-240619.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ ഞായറാഴ്ച പള്ളികളിൽ ഇടയലേഖനം വായിച്ചതിന് പിന്നാലെ സീറോ മലബാർ സഭയിൽ തർക്കം രൂക്ഷം.വിഷയത്തിൽ അടിയന്തിര സിനഡ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദീകർ രംഗത്തെത്തി.എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദീകരാണ് ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില് രാജ്യത്തിന്റെ താൽപ്പര്യം മുൻ നിർത്തി കൃത്യമായ പ്രമേയം പാസാക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് സിനഡ് എടുത്ത തീരുമാനങ്ങള് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില് അല്ലെന്നാണ് വൈദികര് ഉന്നയിക്കുന്നത്.ലൗവ് ജിഹാദ് വിഷയത്തില് കൃത്യമായ തെളിവുകള് ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.പൗരത്വ നിയമ ഭേദഗതി വിഷയത്തില് കൃത്യമായ നിലപാട് എടുക്കാതെ സഭ താരതമ്യേനെ പ്രധാന്യമില്ലാത്ത ലൗ ജിഹാദിനെക്കുറിച്ചാണ് പറയുന്നതെന്നും വൈദികര് കുറ്റപ്പെടുത്തുന്നു.കേരളത്തില് ലൗ ജിഹാദുണ്ടെന്നും അത് വളര്ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്ക്ക് മുമ്പ് ചേര്ന്ന സിറോ മലബാര് സിനഡ് വിലയിരുത്തിയിരുന്നത്.ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമെന്ന നിലയില് നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയായിരുന്നു സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചത്.എന്നാൽ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില് ഇടയലേഖനം വായിച്ചിരുന്നില്ല ### Headline : ലൗ ജിഹാദ്; സീറോ മലബാർസഭയിൽ തർക്കം രൂക്ഷം, അടിയന്തിര സിനഡ് വിളിക്കണമെന്ന് ഒരു വിഭാഗം വൈദീകർ
10139
ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു.എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങളും ജൈവ മാലിന്യ പ്ലാന്റുകളും നിർബന്ധിതമാക്കേണ്ടതുണ്ടെന്ന് ഹരിതസഹായ സ്ഥാപനങ്ങളിലെ പ്രതിനിധികൾ നിർദ്ദേശിച്ചു.ഇതിനായി ഭരണസമിതിയുടെ താഴെതട്ടു മുതൽ കൃത്യമായ നിർദേശങ്ങൾ നൽകണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു.മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമാക്കാൻ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാനാകും.അജൈവ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടൊപ്പം അതിന്റെ തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സംവിധാനം നടപ്പിലാക്കണം.മാലിന്യ നിർമ്മാർജ്ജനത്തിന്റെ ആവശ്യകത സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബോധവൽക്കരണം ഊർജ്ജിതമാക്കണം.കൂടാതെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യൂസർ ഫീ ഏകീകൃതമാക്കേണ്ടതുണ്ടെന്നും ആശയം ഉയർന്നു.ഹരിതസഹായ സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും ചർച്ച ചെയ്യപ്പെട്ടു.ചർച്ചയിൽ ഉയർന്ന വിഷയങ്ങൾ സംബന്ധിച്ച് ഉന്നതതല യോഗങ്ങളിലൂടെ ഉചിതമായ തീരുമാനം ഉടനടി കൈക്കൊള്ളുമെന്ന് മോഡറേറ്ററായിരുന്ന ശുചിത്വ മിഷൻ ഡയറക്ടർ (കുടിവെള്ളം) ബിജോയ് കെ.വർഗ്ഗീസ് പറഞ്ഞു.ഇരുപത്തഞ്ചോളം ഹരിതസഹായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.ഓസ്ട്രേലിയന് ഓപ്പൺ: ഒസാക്ക മൂന്നാം റൗണ്ടില്
പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങൾ നിർബന്ധിതമാക്കാൻ ശുചിത്വ സംഗമത്തിൽ നിർദേശം
https://timeskerala.com/archives/183542
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു.എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങളും ജൈവ മാലിന്യ പ്ലാന്റുകളും നിർബന്ധിതമാക്കേണ്ടതുണ്ടെന്ന് ഹരിതസഹായ സ്ഥാപനങ്ങളിലെ പ്രതിനിധികൾ നിർദ്ദേശിച്ചു.ഇതിനായി ഭരണസമിതിയുടെ താഴെതട്ടു മുതൽ കൃത്യമായ നിർദേശങ്ങൾ നൽകണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു.മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമാക്കാൻ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാനാകും.അജൈവ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടൊപ്പം അതിന്റെ തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സംവിധാനം നടപ്പിലാക്കണം.മാലിന്യ നിർമ്മാർജ്ജനത്തിന്റെ ആവശ്യകത സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബോധവൽക്കരണം ഊർജ്ജിതമാക്കണം.കൂടാതെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യൂസർ ഫീ ഏകീകൃതമാക്കേണ്ടതുണ്ടെന്നും ആശയം ഉയർന്നു.ഹരിതസഹായ സ്ഥാപനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും ചർച്ച ചെയ്യപ്പെട്ടു.ചർച്ചയിൽ ഉയർന്ന വിഷയങ്ങൾ സംബന്ധിച്ച് ഉന്നതതല യോഗങ്ങളിലൂടെ ഉചിതമായ തീരുമാനം ഉടനടി കൈക്കൊള്ളുമെന്ന് മോഡറേറ്ററായിരുന്ന ശുചിത്വ മിഷൻ ഡയറക്ടർ (കുടിവെള്ളം) ബിജോയ് കെ.വർഗ്ഗീസ് പറഞ്ഞു.ഇരുപത്തഞ്ചോളം ഹരിതസഹായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.ഓസ്ട്രേലിയന് ഓപ്പൺ: ഒസാക്ക മൂന്നാം റൗണ്ടില് ### Headline : പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങൾ നിർബന്ധിതമാക്കാൻ ശുചിത്വ സംഗമത്തിൽ നിർദേശം
10140
ലഖ്നൗ: വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ഉന്നാവോ പെണ്കുട്ടിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുന്നു.പെണ്കുട്ടിയുടെ ആരോഗ്യനിലയില് ആശാവഹമായ പുരോഗതിയില്ലെന്നാണ് ചികിത്സയില് കഴിയുന്ന കിംഗ് ജോര്ജ്സ് മെഡിക്കല് കോളേജ് പുറത്തിറക്കിയ മെഡിക്കല് ബുളളറ്റിനില് പറയുന്നത്.പെണ്കുട്ടിയുടെ അഭിഭാഷകന്റെ ആരോഗ്യനിലയും ഗുരുതരമായി തന്നെ തുടരുന്നു.ഇദ്ദേഹം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോര്ട്ടുകള്.വെന്റിലേറ്ററിന്റെ സഹായത്തൊടെയാണ് പെണ്കുട്ടിയുടേയും അഭിഭാഷകന്റെയും ജീവന് നിലനിര്ത്തിപ്പോരുന്നത്.പെണ്കുട്ടിയുടെ തലച്ചോറിനും ശ്വാസകോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്ട്ടുകള്.ഇവരെ കാണാന് ബന്ധുക്കളെ ആരെയും ഇതുവരെ അനുവദിച്ചിട്ടില്ല.ലഖ്നൗവിലെ ആശുപത്രിക്ക് ചുറ്റും പെണ്കുട്ടിയുടെ ബന്ധുക്കളുണ്ട്.പെണ്കുട്ടിയുടെ ജീവന് ലഖ്നൗ ആശുപത്രിയില് സുരക്ഷിതമാണോ എന്ന ആശങ്കയാണ് കുടുംബത്തിനുളളത്.കഴിഞ്ഞ ദിവസം ആശുപത്രിയില് എത്തിയ ദില്ലി വനിതാ കമ്മീഷന് അധ്യക്ഷയും ഈ സംശയം മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.പെണ്കുട്ടിയെ ദില്ലിയിലേക്ക് ചികിത്സയ്ക്കായി മാറ്റണം എന്നാണ് ആവശ്യം ഉയരുന്നത്.ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില് ബി.ജെ.പി നേതാക്കള്ക്ക് ഉന്നാവോ സംഭവത്തില് സുപ്രീം കോടതിയും ഇടപെട്ടിരിക്കുകയാണ്.പെണ്കുട്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സുപ്രീം കോടതി ആരാഞ്ഞു.മികച്ച ചികിത്സ നല്കാന് പെണ്കുട്ടിയെ ദില്ലിയിലേക്ക് മാറ്റാന് സാധിക്കുമോ എന്ന വിവരം കുടുംബത്തോട് സംസാരിക്കാന് അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.ദില്ലിയിലേക്ക് കൊണ്ട് പോകണമെങ്കില് പെണ്കുട്ടിയേയും അഭിഭാഷകനേയും നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് എയര്ലിഫ്റ്റ് ചെയ്യുകയാണ് ഏകമാര്ഗം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്
തലച്ചോറിലെ രക്തസ്രാവം നിയന്ത്രണ വിധേയമല്ല, ഉന്നാവോ പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിൽ
https://malayalam.oneindia.com/news/india/unnao-girl-and-advocate-condition-critical-230939.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നൗ: വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ഉന്നാവോ പെണ്കുട്ടിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുന്നു.പെണ്കുട്ടിയുടെ ആരോഗ്യനിലയില് ആശാവഹമായ പുരോഗതിയില്ലെന്നാണ് ചികിത്സയില് കഴിയുന്ന കിംഗ് ജോര്ജ്സ് മെഡിക്കല് കോളേജ് പുറത്തിറക്കിയ മെഡിക്കല് ബുളളറ്റിനില് പറയുന്നത്.പെണ്കുട്ടിയുടെ അഭിഭാഷകന്റെ ആരോഗ്യനിലയും ഗുരുതരമായി തന്നെ തുടരുന്നു.ഇദ്ദേഹം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോര്ട്ടുകള്.വെന്റിലേറ്ററിന്റെ സഹായത്തൊടെയാണ് പെണ്കുട്ടിയുടേയും അഭിഭാഷകന്റെയും ജീവന് നിലനിര്ത്തിപ്പോരുന്നത്.പെണ്കുട്ടിയുടെ തലച്ചോറിനും ശ്വാസകോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്ട്ടുകള്.ഇവരെ കാണാന് ബന്ധുക്കളെ ആരെയും ഇതുവരെ അനുവദിച്ചിട്ടില്ല.ലഖ്നൗവിലെ ആശുപത്രിക്ക് ചുറ്റും പെണ്കുട്ടിയുടെ ബന്ധുക്കളുണ്ട്.പെണ്കുട്ടിയുടെ ജീവന് ലഖ്നൗ ആശുപത്രിയില് സുരക്ഷിതമാണോ എന്ന ആശങ്കയാണ് കുടുംബത്തിനുളളത്.കഴിഞ്ഞ ദിവസം ആശുപത്രിയില് എത്തിയ ദില്ലി വനിതാ കമ്മീഷന് അധ്യക്ഷയും ഈ സംശയം മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.പെണ്കുട്ടിയെ ദില്ലിയിലേക്ക് ചികിത്സയ്ക്കായി മാറ്റണം എന്നാണ് ആവശ്യം ഉയരുന്നത്.ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില് ബി.ജെ.പി നേതാക്കള്ക്ക് ഉന്നാവോ സംഭവത്തില് സുപ്രീം കോടതിയും ഇടപെട്ടിരിക്കുകയാണ്.പെണ്കുട്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സുപ്രീം കോടതി ആരാഞ്ഞു.മികച്ച ചികിത്സ നല്കാന് പെണ്കുട്ടിയെ ദില്ലിയിലേക്ക് മാറ്റാന് സാധിക്കുമോ എന്ന വിവരം കുടുംബത്തോട് സംസാരിക്കാന് അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.ദില്ലിയിലേക്ക് കൊണ്ട് പോകണമെങ്കില് പെണ്കുട്ടിയേയും അഭിഭാഷകനേയും നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് എയര്ലിഫ്റ്റ് ചെയ്യുകയാണ് ഏകമാര്ഗം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് ### Headline : തലച്ചോറിലെ രക്തസ്രാവം നിയന്ത്രണ വിധേയമല്ല, ഉന്നാവോ പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിൽ
10141
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീര് വാഹനാപകടത്തില് കൊല്ലപ്പെട്ട സംഭവത്തില് ശ്രീറാം വെങ്കിട്ടരാമന് റെ സഹയാത്രിക വഫ ഫിറോസിന്റെ ഡ്രൈവിങ്ങ് ലൈസന്സ് സസ്പെന്റ് ചെയ്തു.തുടര്ച്ചയായി ഗതാഗത നിയമം ലംഘിച്ചതിനാണ് നടപടി.മൂന്ന് മാസത്തേക്കാണ് സസ്പെന്റ് ചെയ്തത്.'എന്ത് പ്രഹസനമാണ്..ആഷിഖ് അബുവിന് മാത്രമല്ല പ്രതികരിക്കാന് ധർമ്മജനടക്കം എല്ലാവര്ക്കും അവകാശമുണ്ട് വഫയുടെ ലൈസന്സ് സസ്പെന്റ് ചെയ്യേണ്ടതില്ലെന്നായിരുന്നു നേരത്തേ മോട്ടോര് വാഹന വകുപ്പ് അറിയിച്ചത്.അമിത വേഗത്തില് വാഹനം ഓടിച്ച സംഭവത്തില് നോട്ടീസ് അയച്ചപ്പോള് വഫ പിഴയടച്ചതാണെന്നും ഇത് കുറ്റം അംഗീകരിച്ചതിന് തുല്യമാണെന്നുമായിരുന്നു ആദ്യ വാദം.സംഭവം വിവാദമായതോടെയാണ് പുതിയ നടപടി.അതേസമയം കേസില് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്സ് കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീറാം മറുപടി നല്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് വഫ । ഒരു വര്ഷത്തേക്കാണ് നടപടി.കൈവശമുള്ള ലൈസന്സ് തിരുവനന്തപുരം ആര്ടിഒയ്ക്ക് മുന്പാകയോ ലൈസന്സെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആര്ടിഒയ്ക്ക് മുന്പാകയോ ഉടന് തിരിച്ചേല്പ്പിക്കണം.ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് ആണ് വൈകിപ്പിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.ശ്രീറാം വെങ്കിട്ടരാമൻ ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പോലീസ് അതിന് നൽകിയ വിശദീകരണം
വഫ ഫിറോസിന്റെ ലൈസന്സ് സസ്പെന്റ് ചെയ്തു; നടപടി മൂന്ന് മാസത്തേക്ക്
https://malayalam.oneindia.com/news/kerala/vafa-firoz-licence-suspended-232236.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീര് വാഹനാപകടത്തില് കൊല്ലപ്പെട്ട സംഭവത്തില് ശ്രീറാം വെങ്കിട്ടരാമന് റെ സഹയാത്രിക വഫ ഫിറോസിന്റെ ഡ്രൈവിങ്ങ് ലൈസന്സ് സസ്പെന്റ് ചെയ്തു.തുടര്ച്ചയായി ഗതാഗത നിയമം ലംഘിച്ചതിനാണ് നടപടി.മൂന്ന് മാസത്തേക്കാണ് സസ്പെന്റ് ചെയ്തത്.'എന്ത് പ്രഹസനമാണ്..ആഷിഖ് അബുവിന് മാത്രമല്ല പ്രതികരിക്കാന് ധർമ്മജനടക്കം എല്ലാവര്ക്കും അവകാശമുണ്ട് വഫയുടെ ലൈസന്സ് സസ്പെന്റ് ചെയ്യേണ്ടതില്ലെന്നായിരുന്നു നേരത്തേ മോട്ടോര് വാഹന വകുപ്പ് അറിയിച്ചത്.അമിത വേഗത്തില് വാഹനം ഓടിച്ച സംഭവത്തില് നോട്ടീസ് അയച്ചപ്പോള് വഫ പിഴയടച്ചതാണെന്നും ഇത് കുറ്റം അംഗീകരിച്ചതിന് തുല്യമാണെന്നുമായിരുന്നു ആദ്യ വാദം.സംഭവം വിവാദമായതോടെയാണ് പുതിയ നടപടി.അതേസമയം കേസില് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്സ് കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീറാം മറുപടി നല്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് വഫ । ഒരു വര്ഷത്തേക്കാണ് നടപടി.കൈവശമുള്ള ലൈസന്സ് തിരുവനന്തപുരം ആര്ടിഒയ്ക്ക് മുന്പാകയോ ലൈസന്സെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആര്ടിഒയ്ക്ക് മുന്പാകയോ ഉടന് തിരിച്ചേല്പ്പിക്കണം.ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് ആണ് വൈകിപ്പിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.ശ്രീറാം വെങ്കിട്ടരാമൻ ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പോലീസ് അതിന് നൽകിയ വിശദീകരണം ### Headline : വഫ ഫിറോസിന്റെ ലൈസന്സ് സസ്പെന്റ് ചെയ്തു; നടപടി മൂന്ന് മാസത്തേക്ക്
10142
കണ്ണൂര്: കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്മാണം പൂര്ത്തിയാകാന് കാലതാമസമുണ്ടായത് യുഡിഎഫ് കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.1996 ആരംഭിച്ച വിമാനത്താവള പദ്ധതി അനാവശ്യമായി വൈകിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.2001 മുതല് 2006 വരെയുള്ള അഞ്ച് വര്ഷ കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട യാതൊരു പ്രവര്ത്തനവും നടന്നില്ല.പിന്നീട് വിഎസ് അച്യുതാനന്ദന് സര്ക്കാര് അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിര്മാണ പ്രവര്ത്തനങ്ങള്ക്ക് വീണ്ടും ജീവന് വെച്ചത്.സ്ഥലമേറ്റെടുപ്പ് ഉള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് അക്കാലയളവില് വേഗത്തിലാണ് നീങ്ങിയത്.ആ പുരോഗതിക്ക് അനുസരിച്ച് പിന്നീടുള്ള അഞ്ച് വര്ഷം കാര്യങ്ങള് നടന്നോയെന്ന വിലയിരുത്തലിലേക്ക് താന് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുമ്പുള്ളത് പോലെ പ്രവര്ത്തനങ്ങള് നിശ്ചലമാക്കാന് പിന്നീട് വന്ന യുഡിഎഫ് സര്ക്കാരിന് സാധിച്ചില്ല.പകരം ചില തുടര് പ്രവര്ത്തനങ്ങള് നടത്തി.എന്നാല് ഈ സമയത്തും വിമാനത്താവളം പൂര്ത്തിയായില്ല.എന്നാല് പൂര്ത്തിയായെന്ന് തോന്നിപ്പിക്കാന് ഒരു ഉദ്ഘാടനം നടത്തി.എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല.എയര്ഫോഴ്സില് കൈയ്യില് അടിയന്തര ഘടത്തില് എവിടെയും ഇറക്കാന് സാധിക്കുന്ന വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞാണ് ആളുകളെ കൂട്ടിയത്.അതേ വിമാനത്താവളമാണ്.രണ്ടരവര്ഷത്തിന് ശേഷം ഉദ്ഘാടനം ചെയ്യേണ്ടി വന്നതെന്നും പിണറായി കുറ്റപ്പെടുത്തി.അതേസമയം കണ്ണൂര് വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില് വിവാദത്തിനില്ലെന്ന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വ്യക്തമാക്കി.യുഡിഎഫ് സര്ക്കാര് അധികാരം വിട്ട് ഒഴിയുന്നത് വരെ സമയക്രമം പാലിച്ചാമഅ നിര്മാണം നടത്തിയത്.സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തിയ നിസ്സഹകരണമാണ് സമയക്രമത്തില് വ്യത്യാസം വരാന് കാരണമെന്നും അദ്ദേഹം പറഞ്ഞു
യുഡിഎഫ് സര്ക്കാര് കണ്ണൂര് വിമാനത്താവള നിര്മാണം വൈകിപ്പിച്ചു..... തുറന്നടിച്ച് മുഖ്യമന്ത്രി
https://malayalam.oneindia.com/news/kerala/pinarayi-criticising-udf-for-dealaying-kannur-airport-215196.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്മാണം പൂര്ത്തിയാകാന് കാലതാമസമുണ്ടായത് യുഡിഎഫ് കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.1996 ആരംഭിച്ച വിമാനത്താവള പദ്ധതി അനാവശ്യമായി വൈകിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.2001 മുതല് 2006 വരെയുള്ള അഞ്ച് വര്ഷ കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട യാതൊരു പ്രവര്ത്തനവും നടന്നില്ല.പിന്നീട് വിഎസ് അച്യുതാനന്ദന് സര്ക്കാര് അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിര്മാണ പ്രവര്ത്തനങ്ങള്ക്ക് വീണ്ടും ജീവന് വെച്ചത്.സ്ഥലമേറ്റെടുപ്പ് ഉള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് അക്കാലയളവില് വേഗത്തിലാണ് നീങ്ങിയത്.ആ പുരോഗതിക്ക് അനുസരിച്ച് പിന്നീടുള്ള അഞ്ച് വര്ഷം കാര്യങ്ങള് നടന്നോയെന്ന വിലയിരുത്തലിലേക്ക് താന് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുമ്പുള്ളത് പോലെ പ്രവര്ത്തനങ്ങള് നിശ്ചലമാക്കാന് പിന്നീട് വന്ന യുഡിഎഫ് സര്ക്കാരിന് സാധിച്ചില്ല.പകരം ചില തുടര് പ്രവര്ത്തനങ്ങള് നടത്തി.എന്നാല് ഈ സമയത്തും വിമാനത്താവളം പൂര്ത്തിയായില്ല.എന്നാല് പൂര്ത്തിയായെന്ന് തോന്നിപ്പിക്കാന് ഒരു ഉദ്ഘാടനം നടത്തി.എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല.എയര്ഫോഴ്സില് കൈയ്യില് അടിയന്തര ഘടത്തില് എവിടെയും ഇറക്കാന് സാധിക്കുന്ന വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞാണ് ആളുകളെ കൂട്ടിയത്.അതേ വിമാനത്താവളമാണ്.രണ്ടരവര്ഷത്തിന് ശേഷം ഉദ്ഘാടനം ചെയ്യേണ്ടി വന്നതെന്നും പിണറായി കുറ്റപ്പെടുത്തി.അതേസമയം കണ്ണൂര് വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില് വിവാദത്തിനില്ലെന്ന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വ്യക്തമാക്കി.യുഡിഎഫ് സര്ക്കാര് അധികാരം വിട്ട് ഒഴിയുന്നത് വരെ സമയക്രമം പാലിച്ചാമഅ നിര്മാണം നടത്തിയത്.സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തിയ നിസ്സഹകരണമാണ് സമയക്രമത്തില് വ്യത്യാസം വരാന് കാരണമെന്നും അദ്ദേഹം പറഞ്ഞു ### Headline : യുഡിഎഫ് സര്ക്കാര് കണ്ണൂര് വിമാനത്താവള നിര്മാണം വൈകിപ്പിച്ചു..... തുറന്നടിച്ച് മുഖ്യമന്ത്രി
10143
കൊ ച്ചി: പാ ലാ രി വ ട്ടം മേ ല് പ്പാ ലം അ ഴി മ തി ക്കേ സി ല് അ റ സ്റ്റി ലാ യ പൊ തു മ രാ മ ത്ത് മു ന് സെ ക്ര ട്ട റി ടി. ഒ. സൂ ര ജ് ഉ ള് പ്പെ ടെ യു ള്ള നാ ല് പ്ര തി ക ളു ടെ റി മാ ന് ഡ് കാ ലാ വ ധി ഈ മാ സം 17 വ രെ വി ജി ല ന് സ് കോ ട തി നീ ട്ടി.ടി. ഒ.സൂ ര ജ്, ഒ ന്നാം പ്ര തി സു മി ത് ഗോ യ ല്, ര ണ്ടാം പ്ര തി യും കേ ര ള റോ ഡ് സ് ആ ന് ഡ് ബ്രി ഡ്ജ സ് ഡെ വ ല പ് മെ ന്റ് കോ ര് പ റേ ഷ ന് അ സി സ്റ്റന്റ് ജ ന റ ല് മാ നേ ജ ര് എം. ടി ത ങ്ക ച്ച ന്, മൂ ന്നാം പ്ര തി യും കി റ്റ് കോ ജോ യി ന്റ് ജ ന റ ല് മാ നേ ജ രു മാ യ ബെ ന്നി പോ ള് എ ന്നി വ രു ടെ റി മ ൻ ഡ് കാ ലാ വ ധി യാ ണ് നീ ട്ടി യ ത്.പ്രതികളുടെ ജാമ്യാപേക്ഷയില് കോടതി ഒക്ടോബര് 9ന് വിധി പറയും.വിജിലന്സ് സ്പെഷ്യല് ഗവ.പ്ലീഡര് എ രാജേഷിന് പൊലീസ് സംരക്ഷണം ഏര്പ്പെടുത്തി.രണ്ടുതവണ ജീവന് ഭീഷണി ഉണ്ടായതിനെ തുടര്ന്നാണ് പേഴ്സണല് സെക്യൂരിറ്റി ഓഫീസറെ നിയമിച്ച് വിജിലന്സ് ഡയറക്ടര് ഉത്തരവിറക്കിയത്.അ തേ സ മ യം, മേ ല് പ്പാ ല ത്തി ന്റെ ടെ ണ്ട റി ല് തി രി മ റി ന ട ന്ന തി ന് പി ന്നി ല് രാ ഷ്ട്രീ യ നേ താ ക്ക ള് ക്ക് പ ങ്കു ണ്ടോ യെ ന്ന കാ ര്യം അ ന്വേ ഷി ച്ചു വ രി ക യാ ണെ ന്ന് വി ജി ല ന് സ് അ റി യി ച്ചു.ടെ ണ്ട ര് ന ട പ ടി ക ളി ല് പ ങ്കെ ടു ക്കു ന്ന ത് ഉ ദ്യോ ഗ സ്ഥ രാ ണ്.എ ന്നാ ൽ, ഇ ത്ര യും വ ലി യ ക്ര മ ക്കേ ട് സം ഭ വി ച്ച തി ന് പി ന്നി ല് മ റ്റാ രു ടെ യെ ങ്കി ലും ഇ ട പെ ട ലു ണ്ടാ യി ട്ടു ണ്ടോ യെ ന്ന സം ശ യ ത്തി ന്റെ സാ ഹ ച ര്യ ത്തി ലാ ണ് രാ ഷ്ട്രീ യ നേ താ ക്ക ളു ടെ യ ട ക്കം സ്വാ ധീ നം അ ന്വേ ഷി ക്കു ന്ന ത്.വിനയ് ഫോർട്ട് നായകനായി എത്തുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശനിയാഴ്ച വൈകിട്ട് ടോവിനോ റിലീസ് ചെയ്യും
പാലാരിവട്ടം പാലം അഴിമതി: പ്ര തി ക ളു ടെ റി മാ ന് ഡ് കാ ലാ വ ധി നീ ട്ടി
https://www.malayalamexpress.in/archives/854801/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊ ച്ചി: പാ ലാ രി വ ട്ടം മേ ല് പ്പാ ലം അ ഴി മ തി ക്കേ സി ല് അ റ സ്റ്റി ലാ യ പൊ തു മ രാ മ ത്ത് മു ന് സെ ക്ര ട്ട റി ടി. ഒ. സൂ ര ജ് ഉ ള് പ്പെ ടെ യു ള്ള നാ ല് പ്ര തി ക ളു ടെ റി മാ ന് ഡ് കാ ലാ വ ധി ഈ മാ സം 17 വ രെ വി ജി ല ന് സ് കോ ട തി നീ ട്ടി.ടി. ഒ.സൂ ര ജ്, ഒ ന്നാം പ്ര തി സു മി ത് ഗോ യ ല്, ര ണ്ടാം പ്ര തി യും കേ ര ള റോ ഡ് സ് ആ ന് ഡ് ബ്രി ഡ്ജ സ് ഡെ വ ല പ് മെ ന്റ് കോ ര് പ റേ ഷ ന് അ സി സ്റ്റന്റ് ജ ന റ ല് മാ നേ ജ ര് എം. ടി ത ങ്ക ച്ച ന്, മൂ ന്നാം പ്ര തി യും കി റ്റ് കോ ജോ യി ന്റ് ജ ന റ ല് മാ നേ ജ രു മാ യ ബെ ന്നി പോ ള് എ ന്നി വ രു ടെ റി മ ൻ ഡ് കാ ലാ വ ധി യാ ണ് നീ ട്ടി യ ത്.പ്രതികളുടെ ജാമ്യാപേക്ഷയില് കോടതി ഒക്ടോബര് 9ന് വിധി പറയും.വിജിലന്സ് സ്പെഷ്യല് ഗവ.പ്ലീഡര് എ രാജേഷിന് പൊലീസ് സംരക്ഷണം ഏര്പ്പെടുത്തി.രണ്ടുതവണ ജീവന് ഭീഷണി ഉണ്ടായതിനെ തുടര്ന്നാണ് പേഴ്സണല് സെക്യൂരിറ്റി ഓഫീസറെ നിയമിച്ച് വിജിലന്സ് ഡയറക്ടര് ഉത്തരവിറക്കിയത്.അ തേ സ മ യം, മേ ല് പ്പാ ല ത്തി ന്റെ ടെ ണ്ട റി ല് തി രി മ റി ന ട ന്ന തി ന് പി ന്നി ല് രാ ഷ്ട്രീ യ നേ താ ക്ക ള് ക്ക് പ ങ്കു ണ്ടോ യെ ന്ന കാ ര്യം അ ന്വേ ഷി ച്ചു വ രി ക യാ ണെ ന്ന് വി ജി ല ന് സ് അ റി യി ച്ചു.ടെ ണ്ട ര് ന ട പ ടി ക ളി ല് പ ങ്കെ ടു ക്കു ന്ന ത് ഉ ദ്യോ ഗ സ്ഥ രാ ണ്.എ ന്നാ ൽ, ഇ ത്ര യും വ ലി യ ക്ര മ ക്കേ ട് സം ഭ വി ച്ച തി ന് പി ന്നി ല് മ റ്റാ രു ടെ യെ ങ്കി ലും ഇ ട പെ ട ലു ണ്ടാ യി ട്ടു ണ്ടോ യെ ന്ന സം ശ യ ത്തി ന്റെ സാ ഹ ച ര്യ ത്തി ലാ ണ് രാ ഷ്ട്രീ യ നേ താ ക്ക ളു ടെ യ ട ക്കം സ്വാ ധീ നം അ ന്വേ ഷി ക്കു ന്ന ത്.വിനയ് ഫോർട്ട് നായകനായി എത്തുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശനിയാഴ്ച വൈകിട്ട് ടോവിനോ റിലീസ് ചെയ്യും ### Headline : പാലാരിവട്ടം പാലം അഴിമതി: പ്ര തി ക ളു ടെ റി മാ ന് ഡ് കാ ലാ വ ധി നീ ട്ടി
10144
.17, 2018 ശ്രീ നാ രാ യ ണ പു രം: പ്രാ യ പൂ ർ ത്തി യാ വാ ത്ത പെ ണ് കു ട്ടി യെ ബേ ക്ക റി ജീ വ ന ക്കാ ര ൻ പീ ഡി പ്പി ക്കാ ൻ ശ്ര മി ച്ച കേ സി ൽ സ ഹ താ മ സ ക്കാ രാ യ ബം ഗാ ളി ക ളു ടെ സ ഹാ യം തേ ടി പോ ലീ സ്.ശ്രീ നാ രാ യ ണ പു രം പ ഞ്ചാ യ ത്തി ലെ അ ഞ്ചാം പ ര ത്തി മേ ഖ ല യി ലു ള്ള ഒ രു പ്ര മു ഖ ബേ ക്ക റി ഉ ൽ പ്പ ന്ന നി ർ മാ ണ ശാ ല യി ലെ ജോ ലി ക്കാ ര നാ യ ബം ഗാ ൾ സ്വ ദേ ശി യാ യ യു വാ വാ ണ് (13) വ യ സാ യ പെ ണ് കു ട്ടി യെ പീ ഡി പ്പി ക്കാ ൻ ശ്ര മി ച്ച ത്.സം ഭ വ ത്തി ൽ യു വാ വി നെ തി നെ മ തി ല കം പോ ലീ സ് പോ ക്സോ വ കു പ്പ് പ്ര കാ രം കേ സെ ടു ത്തി രു ന്നു.പെ ണ് കു ട്ടി യെ പീ ഡി പ്പി ക്കാ ൻ ശ്ര മി ച്ച സം ഭ വം പു റ ത്ത റി ഞ്ഞ തോ ടെ യു വാ വ് ഒ ളി വി ൽ പോ യി രു ന്നു.ഇ യാ ൾ ക്ക് വേ ണ്ടിയു ള്ള അ ന്വേ ഷ ണം സൈ ബ ർ വി ംഗിന്റെ സ ഹാ യ ത്തോ ടെ യാ ണ് മ തി ല കം പോ ലീ സ് ന ട ത്തു ന്ന ത്.ഇ യാ ൾ ചെ ന്നൈ യി ൽ എ ത്തി യ വി വ രം കേ സ് അ ന്വേ ഷി ക്കു ന്ന പോ ലീ സ് സം ഘ ത്തി ന് ല ഭി ച്ചി രു ന്നു.എ ങ്കി ലും ചെ ന്നൈ യി ൽ നി ന്നും ഇ യാ ൾ സിം മാ റ്റി യ തി നെ തു ട ർ ന്ന് യാ തൊ രു വി ധ ത്തി ലു ള്ള വി വ ര ങ്ങ ൾ ല ഭ്യ മാ ക്കാ നു ള്ള സാ ദ്ധ്യ ത ക ൾ ഇ ല്ലാ താ യി.ഇ തേ തു ട ർ ന്നാ ണ് പോ ലീ സ് സം ഘം പ്ര തി യെ പി ടി കൂ ടാ ൻ ബ ദ ൽ മാ ർ ഗം തേ ടി യ ത്.പ്ര തി യു ടെ സ ഹ ജീ വ ന ക്കാ രും ബം ഗാ ൾ സ്വ ദേ ശി ക ളു മാ യ യു വാ ക്ക ളു ടെ സ ഹ ക ര ണം തേ ടി യാ ണ് കേ സ് മു ന്നോ ട്ടു കൊ ണ്ട ുപോ കാ ൻ പോ ലീ സ് ശ്ര മി ക്കു ന്ന ത്.ഇ തി നാ യി വ രും ദി വ സ ങ്ങ ളി ൽ പോ ലീ സ് ന ട പ ടി ക്ര മ ങ്ങ ൾ ആ രം ഭി ക്കും.രാഷ്ട്രദീപിക വാര്ത്തകള് ഫേസ്ബുക്കില് പിന്തുടരാന് ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ
പ്രാ യ പൂ ർ ത്തി യാ വാ ത്ത പെ ണ് കു ട്ടി യെ ബേ ക്ക റി ജീ വ ന ക്കാ ര ൻ പീ ഡി പ്പി ക്കാ ൻ ശ്ര മി ച്ച സം ഭ വം; പ്രതിയെ പിടിക്കാന് സ ഹ താ മ സ ക്കാ രാ യ ബം ഗാ ളി ക ളു ടെ സ ഹാ യം തേ ടി പോ ലീ സ്
https://www.rashtradeepika.com/kannur-peedanam-rfj/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : .17, 2018 ശ്രീ നാ രാ യ ണ പു രം: പ്രാ യ പൂ ർ ത്തി യാ വാ ത്ത പെ ണ് കു ട്ടി യെ ബേ ക്ക റി ജീ വ ന ക്കാ ര ൻ പീ ഡി പ്പി ക്കാ ൻ ശ്ര മി ച്ച കേ സി ൽ സ ഹ താ മ സ ക്കാ രാ യ ബം ഗാ ളി ക ളു ടെ സ ഹാ യം തേ ടി പോ ലീ സ്.ശ്രീ നാ രാ യ ണ പു രം പ ഞ്ചാ യ ത്തി ലെ അ ഞ്ചാം പ ര ത്തി മേ ഖ ല യി ലു ള്ള ഒ രു പ്ര മു ഖ ബേ ക്ക റി ഉ ൽ പ്പ ന്ന നി ർ മാ ണ ശാ ല യി ലെ ജോ ലി ക്കാ ര നാ യ ബം ഗാ ൾ സ്വ ദേ ശി യാ യ യു വാ വാ ണ് (13) വ യ സാ യ പെ ണ് കു ട്ടി യെ പീ ഡി പ്പി ക്കാ ൻ ശ്ര മി ച്ച ത്.സം ഭ വ ത്തി ൽ യു വാ വി നെ തി നെ മ തി ല കം പോ ലീ സ് പോ ക്സോ വ കു പ്പ് പ്ര കാ രം കേ സെ ടു ത്തി രു ന്നു.പെ ണ് കു ട്ടി യെ പീ ഡി പ്പി ക്കാ ൻ ശ്ര മി ച്ച സം ഭ വം പു റ ത്ത റി ഞ്ഞ തോ ടെ യു വാ വ് ഒ ളി വി ൽ പോ യി രു ന്നു.ഇ യാ ൾ ക്ക് വേ ണ്ടിയു ള്ള അ ന്വേ ഷ ണം സൈ ബ ർ വി ംഗിന്റെ സ ഹാ യ ത്തോ ടെ യാ ണ് മ തി ല കം പോ ലീ സ് ന ട ത്തു ന്ന ത്.ഇ യാ ൾ ചെ ന്നൈ യി ൽ എ ത്തി യ വി വ രം കേ സ് അ ന്വേ ഷി ക്കു ന്ന പോ ലീ സ് സം ഘ ത്തി ന് ല ഭി ച്ചി രു ന്നു.എ ങ്കി ലും ചെ ന്നൈ യി ൽ നി ന്നും ഇ യാ ൾ സിം മാ റ്റി യ തി നെ തു ട ർ ന്ന് യാ തൊ രു വി ധ ത്തി ലു ള്ള വി വ ര ങ്ങ ൾ ല ഭ്യ മാ ക്കാ നു ള്ള സാ ദ്ധ്യ ത ക ൾ ഇ ല്ലാ താ യി.ഇ തേ തു ട ർ ന്നാ ണ് പോ ലീ സ് സം ഘം പ്ര തി യെ പി ടി കൂ ടാ ൻ ബ ദ ൽ മാ ർ ഗം തേ ടി യ ത്.പ്ര തി യു ടെ സ ഹ ജീ വ ന ക്കാ രും ബം ഗാ ൾ സ്വ ദേ ശി ക ളു മാ യ യു വാ ക്ക ളു ടെ സ ഹ ക ര ണം തേ ടി യാ ണ് കേ സ് മു ന്നോ ട്ടു കൊ ണ്ട ുപോ കാ ൻ പോ ലീ സ് ശ്ര മി ക്കു ന്ന ത്.ഇ തി നാ യി വ രും ദി വ സ ങ്ങ ളി ൽ പോ ലീ സ് ന ട പ ടി ക്ര മ ങ്ങ ൾ ആ രം ഭി ക്കും.രാഷ്ട്രദീപിക വാര്ത്തകള് ഫേസ്ബുക്കില് പിന്തുടരാന് ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ ### Headline : പ്രാ യ പൂ ർ ത്തി യാ വാ ത്ത പെ ണ് കു ട്ടി യെ ബേ ക്ക റി ജീ വ ന ക്കാ ര ൻ പീ ഡി പ്പി ക്കാ ൻ ശ്ര മി ച്ച സം ഭ വം; പ്രതിയെ പിടിക്കാന് സ ഹ താ മ സ ക്കാ രാ യ ബം ഗാ ളി ക ളു ടെ സ ഹാ യം തേ ടി പോ ലീ സ്
10145
മലപ്പുറം: എടപ്പാളിലെ തീയേറ്റർ പീഡനക്കേസിൽ തീയേറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.പീഡന വിവരം കൃത്യസമയത്ത് അറിയിക്കാൻ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റർ ഉടമയായ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തത്.സതീശിനെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് മിനിറ്റുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.2018 ഏപ്രിൽ 18നാണ് എടപ്പാളിലെ തീയേറ്ററിൽ വച്ച് പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ടത്.തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻകുട്ടിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയായിരുന്നു പീഡനം.പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സിസിടിവിയിൽ നിന്ന് വ്യക്തമായ തീയേറ്റർ ഉടമയും ജീവനക്കാരും ആദ്യം മലപ്പുറം ചൈൽഡ് ലൈനിൽ വിവരമറിയിച്ചിരുന്നു.തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ തെളിവ് സഹിതം ചങ്ങരംകുളം പോലീസിൽ പരാതി നൽകി.എന്നാൽ മൊയ്തീൻകുട്ടിയുടെ സാമ്പത്തിക സ്ഥിതിയും സ്വാധീനവും കാരണം ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല.ഇതിനെ തുടർന്നാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം തീയേറ്റർ ഉടമ മാധ്യമങ്ങളെ അറിയിച്ചത്.മൊയ്തീൻ കുട്ടിയെ ന്യായീകരിച്ച് ഫേസ്ബുക് പോസ്റ്റ്, സംഭവം ഇങ്ങനെ । തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പത്തു വയസുകാരി പീഡനത്തിനിരയായ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.അപ്പോഴേക്കും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിരുന്നു.പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത് മാധ്യമങ്ങളിൽ വാർത്തയായതോടെ പോലീസ് കേസെടുത്തു.മൊയ്തീൻകുട്ടിയെ അറസ്റ്റ് ചെയ്തു.പെൺകുട്ടിയുടെ അമ്മയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.സംഭവത്തിൽ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്ഐക്കെതിരെയും നടപടിയുണ്ടായി.എടപ്പാളിലെ തീയേറ്റർ പീഡനം തക്കസമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ചതിന് സംസ്ഥാന വനിതാ കമ്മീഷനടക്കം തീയേറ്റർ ഉടമയെയും ജീവനക്കാരെയും അഭിനന്ദിച്ചിരുന്നു.ഈ അഭിനന്ദനങ്ങൾക്ക് പിന്നാലെയാണ് ചങ്ങരംകുളം പോലീസ് തീയേറ്റർ ഉടമയെയും കേസിൽ അറസ്റ്റ് ചെയ്തത്.വിചിത്രമായ കാര്യങ്ങൾ പറഞ്ഞായിരുന്നു പോലീസിന്റെ നടപടി.തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ വനിതാ കമ്മീഷനടക്കം പ്രതിഷേധം രേഖപ്പെടുത്തി.കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്റെ പ്രതികരണം
എടപ്പാൾ തീയേറ്റർ പീഡനം; തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു, മിനിറ്റുകൾക്കുള്ളിൽ ജാമ്യം
https://malayalam.oneindia.com/news/kerala/edappal-theatre-rape-police-arrested-theatre-owner-201611.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം: എടപ്പാളിലെ തീയേറ്റർ പീഡനക്കേസിൽ തീയേറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.പീഡന വിവരം കൃത്യസമയത്ത് അറിയിക്കാൻ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റർ ഉടമയായ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തത്.സതീശിനെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് മിനിറ്റുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.2018 ഏപ്രിൽ 18നാണ് എടപ്പാളിലെ തീയേറ്ററിൽ വച്ച് പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ടത്.തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻകുട്ടിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയായിരുന്നു പീഡനം.പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സിസിടിവിയിൽ നിന്ന് വ്യക്തമായ തീയേറ്റർ ഉടമയും ജീവനക്കാരും ആദ്യം മലപ്പുറം ചൈൽഡ് ലൈനിൽ വിവരമറിയിച്ചിരുന്നു.തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ തെളിവ് സഹിതം ചങ്ങരംകുളം പോലീസിൽ പരാതി നൽകി.എന്നാൽ മൊയ്തീൻകുട്ടിയുടെ സാമ്പത്തിക സ്ഥിതിയും സ്വാധീനവും കാരണം ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല.ഇതിനെ തുടർന്നാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം തീയേറ്റർ ഉടമ മാധ്യമങ്ങളെ അറിയിച്ചത്.മൊയ്തീൻ കുട്ടിയെ ന്യായീകരിച്ച് ഫേസ്ബുക് പോസ്റ്റ്, സംഭവം ഇങ്ങനെ । തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പത്തു വയസുകാരി പീഡനത്തിനിരയായ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.അപ്പോഴേക്കും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിരുന്നു.പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത് മാധ്യമങ്ങളിൽ വാർത്തയായതോടെ പോലീസ് കേസെടുത്തു.മൊയ്തീൻകുട്ടിയെ അറസ്റ്റ് ചെയ്തു.പെൺകുട്ടിയുടെ അമ്മയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.സംഭവത്തിൽ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്ഐക്കെതിരെയും നടപടിയുണ്ടായി.എടപ്പാളിലെ തീയേറ്റർ പീഡനം തക്കസമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ചതിന് സംസ്ഥാന വനിതാ കമ്മീഷനടക്കം തീയേറ്റർ ഉടമയെയും ജീവനക്കാരെയും അഭിനന്ദിച്ചിരുന്നു.ഈ അഭിനന്ദനങ്ങൾക്ക് പിന്നാലെയാണ് ചങ്ങരംകുളം പോലീസ് തീയേറ്റർ ഉടമയെയും കേസിൽ അറസ്റ്റ് ചെയ്തത്.വിചിത്രമായ കാര്യങ്ങൾ പറഞ്ഞായിരുന്നു പോലീസിന്റെ നടപടി.തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ വനിതാ കമ്മീഷനടക്കം പ്രതിഷേധം രേഖപ്പെടുത്തി.കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്റെ പ്രതികരണം ### Headline : എടപ്പാൾ തീയേറ്റർ പീഡനം; തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു, മിനിറ്റുകൾക്കുള്ളിൽ ജാമ്യം
10146
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കുന്നതു നിർബന്ധമാക്കിയതിന്റെ ഭാഗമായി മോട്ടർവാഹന വകുപ്പും പൊലീസും സംസ്ഥാനത്താകെ പരിശോധന ആരംഭിച്ചു.ഇന്ന് മുതല് പിഴ ഈടാക്കും.നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ ഈടാക്കുന്നത്.ഹെല്മറ്റ് പരിശോധന വീഡിയോയില് പകര്ത്തണമെന്ന് ഡിജിപി നിര്ദേശം നല്കിയിട്ടുണ്ട്.ആദ്യദിനമായ ഇന്നലെ മിക്കയിടത്തും പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരെ താക്കീതു ചെയ്തു വിട്ടു.എന്നാൽ, ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവർക്കെതിരെ ഇന്നലെയും 500 രൂപ പിഴ ഈടാക്കി.ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു 2 നിയമലംഘനമായി കണക്കാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുക.500 രൂപയാണ് ഒരു നിയമലംഘനത്തിനുള്ള പിഴ.കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ നൽകണം.നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതിനു പിന്നാലെ 4 വയസ്സിനു മുകളിലുള്ള ഇരുചക്ര വാഹന യാത്രക്കാർ ബിഐഎസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്ന് നിർദേശിച്ച് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഗതാഗത കമ്മിഷണർക്കും ഡിജിപിക്കും കലക്ടർമാർക്കും ആർടിഒമാർക്കും കത്തയയ്ക്കുകയും ചെയ്തു.മോട്ടോര് വാഹന വകുപ്പിന്റെ സ്ക്വാഡുകള്ക്ക് പുറമെ നിരീക്ഷണ ക്യാമറകള് വഴിയും നിയമലംഘകരെ കണ്ടെത്തും.ഹെല്മെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തില് തൊടരുതെന്നും ഡിജിപി നിര്ദേശിച്ചിട്ടുണ്ട്
ഇരുചക്ര വാഹനങ്ങളില് പിന്സീറ്റിലുള്ളവര് ഹെല്മെറ്റ് ധരിച്ചില്ലെങ്കില് ഇന്ന് മുതല് പിഴ
https://www.malayalamexpress.in/archives/949613/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കുന്നതു നിർബന്ധമാക്കിയതിന്റെ ഭാഗമായി മോട്ടർവാഹന വകുപ്പും പൊലീസും സംസ്ഥാനത്താകെ പരിശോധന ആരംഭിച്ചു.ഇന്ന് മുതല് പിഴ ഈടാക്കും.നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ ഈടാക്കുന്നത്.ഹെല്മറ്റ് പരിശോധന വീഡിയോയില് പകര്ത്തണമെന്ന് ഡിജിപി നിര്ദേശം നല്കിയിട്ടുണ്ട്.ആദ്യദിനമായ ഇന്നലെ മിക്കയിടത്തും പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരെ താക്കീതു ചെയ്തു വിട്ടു.എന്നാൽ, ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവർക്കെതിരെ ഇന്നലെയും 500 രൂപ പിഴ ഈടാക്കി.ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു 2 നിയമലംഘനമായി കണക്കാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുക.500 രൂപയാണ് ഒരു നിയമലംഘനത്തിനുള്ള പിഴ.കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ നൽകണം.നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതിനു പിന്നാലെ 4 വയസ്സിനു മുകളിലുള്ള ഇരുചക്ര വാഹന യാത്രക്കാർ ബിഐഎസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്ന് നിർദേശിച്ച് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഗതാഗത കമ്മിഷണർക്കും ഡിജിപിക്കും കലക്ടർമാർക്കും ആർടിഒമാർക്കും കത്തയയ്ക്കുകയും ചെയ്തു.മോട്ടോര് വാഹന വകുപ്പിന്റെ സ്ക്വാഡുകള്ക്ക് പുറമെ നിരീക്ഷണ ക്യാമറകള് വഴിയും നിയമലംഘകരെ കണ്ടെത്തും.ഹെല്മെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തില് തൊടരുതെന്നും ഡിജിപി നിര്ദേശിച്ചിട്ടുണ്ട് ### Headline : ഇരുചക്ര വാഹനങ്ങളില് പിന്സീറ്റിലുള്ളവര് ഹെല്മെറ്റ് ധരിച്ചില്ലെങ്കില് ഇന്ന് മുതല് പിഴ
10147
മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് കേൾക്കുന്നത് ഏപ്രിൽ 16ലേക്ക് കോടതി മാറ്റി.പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഇരുവരുടെയും അഭിഭാഷകർ അവധി അപേക്ഷ നൽകി.വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുവരും ഹാജരാകാത്തത് എന്നാണ് അഭിഭാഷകർ നൽകിയ വിശദീകരണം.അതേസമയം പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറി.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ശ്രീരാമിന് എതിരെ ചുമത്തിയത്.കേസിലെ രണ്ടാം പ്രതിയും ശ്രീരാമിന്റെ സുഹൃത്തും ആയ വഫ വിദേശത്ത് ആണ്.ഈ മാസം ഒന്നിനാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകിയത്.മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനും, വാഹനമിടിച്ച് അപകടം ഉണ്ടാക്കിയതിനും, തെളിവ് നശിപ്പിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ തെളിവുകളുമായി പോലീസ് കുറ്റപത്രം പുറത്ത് വന്നിരുന്നു.അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നത്.വാഹനം ഓടിച്ചില്ലെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർ നിർദേശിച്ചിട്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഇതിന് സഹായിച്ചത് സുഹൃത്തായ ഡോക്ടറാണെന്നും കുറ്റപത്രത്തിൽ പറയുന്നു.ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നു എന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി
മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ കോടതിയിൽ ഹാജരായില്ല, കേസ് ഏപ്രിൽ 16ലേക്ക് മാറ്റി
https://malayalam.oneindia.com/news/kerala/journalist-murder-case-acused-didn-t-come-to-trial-242649.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് കേൾക്കുന്നത് ഏപ്രിൽ 16ലേക്ക് കോടതി മാറ്റി.പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഇരുവരുടെയും അഭിഭാഷകർ അവധി അപേക്ഷ നൽകി.വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുവരും ഹാജരാകാത്തത് എന്നാണ് അഭിഭാഷകർ നൽകിയ വിശദീകരണം.അതേസമയം പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറി.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ശ്രീരാമിന് എതിരെ ചുമത്തിയത്.കേസിലെ രണ്ടാം പ്രതിയും ശ്രീരാമിന്റെ സുഹൃത്തും ആയ വഫ വിദേശത്ത് ആണ്.ഈ മാസം ഒന്നിനാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകിയത്.മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനും, വാഹനമിടിച്ച് അപകടം ഉണ്ടാക്കിയതിനും, തെളിവ് നശിപ്പിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ തെളിവുകളുമായി പോലീസ് കുറ്റപത്രം പുറത്ത് വന്നിരുന്നു.അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നത്.വാഹനം ഓടിച്ചില്ലെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർ നിർദേശിച്ചിട്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഇതിന് സഹായിച്ചത് സുഹൃത്തായ ഡോക്ടറാണെന്നും കുറ്റപത്രത്തിൽ പറയുന്നു.ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നു എന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി ### Headline : മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ കോടതിയിൽ ഹാജരായില്ല, കേസ് ഏപ്രിൽ 16ലേക്ക് മാറ്റി
10148
ലഖ്നോ: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആറാം ക്സാസുകാരനും ഇളയ സഹോദരങ്ങളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ബാഗ്പത്തിലെ രമാലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.സർക്കാർ പ്രൈമറി സ്കൂളിന്റെ ശുചിമുറിയിൽ വെച്ചാണ് എട്ടുവയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.കെഎസ്ആർടിസി കട്ടപ്പുറത്ത് തന്നെ..ശമ്പള വിതരണം മുടങ്ങി, ഓണത്തിന് വേണ്ടത് 93.5 കോടി? അതേസമയം സംഭവം നടന്ന് 15 ദിവസങ്ങൾ പിന്നിട്ടിട്ടും കേസെടുക്കാൻ പോലീസ് തയാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് കുമാറിന്റെ നേതൃത്വത്തിൽ പരാതി പിൻവലിക്കാൻ പെൺകുട്ടിയുടെ പിതാവിന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും ആരോപണം ഉണ്ട്.സംഭവം പുറത്തറിഞ്ഞതോടെ നരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.പെൺകുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് നടുക്കുന്ന പീഡന വിവരം പുറംലോകം അറിയുന്നത്.ആറാം ക്സാസ് വിദ്യാർത്ഥിയായ മൂത്ത സഹോദരന്റെ നേതൃത്വത്തിലാണ് മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.പെൺകുട്ടിയുടെ പിതാവാണ് ആറാം ക്സാസുകാരനൊപ്പം ഇളയ സഹോദരങ്ങളും പീഡിപ്പിച്ചുവെന്ന് മൊഴി നൽകിയത്.ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമെ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളുവെന്നും ബാഗ്പത്ത് എസ്പി പ്രതാപ് ഗോപേന്ദ്ര യാദവ് വ്യക്തമാക്കി.കോണ്ഗ്രസ് ബന്ദിനിടെ അക്രമം; ബസുകള് തകര്ത്തു, സ്കൂളുകള് അടച്ചു, കെഎസ്ആര്ടിസി നിര്ത്തി മൂന്ന് പേർക്കുമെിരെ പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സ്കൂൾ അധികൃതരും അവഗണിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി.പ്രതികളും ഓരേ ഗ്രാമത്തിൽ നിന്നുള്ളവരായതിനാൽ സംഭവം പോലീസിനെ അറിയിക്കരുതെന്നും ഇത് ഗ്രാമത്തിന് ചീത്തപ്പേരാകുമെന്നും പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചതായും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആറാം ക്ലാസുകാരനും ഇളയ സഹോദരങ്ങളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
https://malayalam.oneindia.com/news/india/class-3-girl-raped-by-class-6-student-and-his-younger-brothers-233010.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നോ: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആറാം ക്സാസുകാരനും ഇളയ സഹോദരങ്ങളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ബാഗ്പത്തിലെ രമാലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.സർക്കാർ പ്രൈമറി സ്കൂളിന്റെ ശുചിമുറിയിൽ വെച്ചാണ് എട്ടുവയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.കെഎസ്ആർടിസി കട്ടപ്പുറത്ത് തന്നെ..ശമ്പള വിതരണം മുടങ്ങി, ഓണത്തിന് വേണ്ടത് 93.5 കോടി? അതേസമയം സംഭവം നടന്ന് 15 ദിവസങ്ങൾ പിന്നിട്ടിട്ടും കേസെടുക്കാൻ പോലീസ് തയാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് കുമാറിന്റെ നേതൃത്വത്തിൽ പരാതി പിൻവലിക്കാൻ പെൺകുട്ടിയുടെ പിതാവിന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും ആരോപണം ഉണ്ട്.സംഭവം പുറത്തറിഞ്ഞതോടെ നരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.പെൺകുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് നടുക്കുന്ന പീഡന വിവരം പുറംലോകം അറിയുന്നത്.ആറാം ക്സാസ് വിദ്യാർത്ഥിയായ മൂത്ത സഹോദരന്റെ നേതൃത്വത്തിലാണ് മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.പെൺകുട്ടിയുടെ പിതാവാണ് ആറാം ക്സാസുകാരനൊപ്പം ഇളയ സഹോദരങ്ങളും പീഡിപ്പിച്ചുവെന്ന് മൊഴി നൽകിയത്.ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമെ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളുവെന്നും ബാഗ്പത്ത് എസ്പി പ്രതാപ് ഗോപേന്ദ്ര യാദവ് വ്യക്തമാക്കി.കോണ്ഗ്രസ് ബന്ദിനിടെ അക്രമം; ബസുകള് തകര്ത്തു, സ്കൂളുകള് അടച്ചു, കെഎസ്ആര്ടിസി നിര്ത്തി മൂന്ന് പേർക്കുമെിരെ പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സ്കൂൾ അധികൃതരും അവഗണിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി.പ്രതികളും ഓരേ ഗ്രാമത്തിൽ നിന്നുള്ളവരായതിനാൽ സംഭവം പോലീസിനെ അറിയിക്കരുതെന്നും ഇത് ഗ്രാമത്തിന് ചീത്തപ്പേരാകുമെന്നും പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചതായും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു ### Headline : മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആറാം ക്ലാസുകാരനും ഇളയ സഹോദരങ്ങളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
10149
വിഷയം രാം ഗോപാല് വര്മ്മ രജനികാന്ത് പ്രധാനമന്ത്രിയായാൽ എന്ത് സംഭവിക്കും? രാം ഗോപാൽ വർമ്മ പറയുന്നത് കേട്ടാൽ ഞെട്ടും...6, 2018, 19:39 രാം ഗോപാൽ വർമ മിയ മൽക്കോവയെ കൊണ്ടുവന്നത് വെറുതായില്ല...'ഗോഡ് സെക്സ് ആന്റ് ട്രൂത്ത്' വൈറൽ! 26, 2018, 15:14 നരേന്ദ്രമോദിയേക്കാൾ ജനപ്രിയത പോൺ താരത്തിനെന്ന് റാം ഗോപാൽ വർമ്മ; പ്രമുഖരെല്ലാം പിന്നിൽ...24, 2018, 17:11 തീവ്രവാദികളില് നിന്ന് അഭയം മക്കമാത്രം...നൈസ് അല്ല നീസിലെ ആക്രമണമെന്ന് രാം ഗോപാല് വര്മ്മ 15, 2016, 18:34 അത് ബിജെപി എംഎല്എ അംഗൂര്ലത അല്ല, ഈ ചൂടന് ചിത്രങ്ങള്ക്ക് പിന്നില് ആര്? 27, 2016, 11:10 ബിജെപി എംഎല്എയുടെ അപര, ആരാണീ ഹോട്ട് മോഡല് സപ്ന വ്യാസ് പട്ടേല്? 27, 2016, 11:05 വനിതാ എംഎല്എയ്ക്കെതിരെ ലൈംഗിക പരാമര്ശം: രാംഗോപാല് വര്മയ്ക്കെതിരെ പൊട്ടിത്തെറിച്ച് ട്വിറ്റര്! 27, 2016, 11:01 ബിജെപി വനിത എംഎല്എ കാണാന് ഇങ്ങനെയാണെങ്കില് അച്ഛേ ദിന് വരുമെന്ന് രാം ഗോപാല് വര്മ്മ 26, 2016, 18:42 താന് ഇന്റര്നെറ്റ് ഉപയോഗിക്കുന്നത് പോണ് കാണാന് വേണ്ടി മാത്രമാണ്: രാം ഗോപാല് വര്മ്മ
രാം ഗോപാല് വര്മ്മ: Latest രാം ഗോപാല് വര്മ്മ
https://malayalam.oneindia.com/topic/%E0%B4%B0%E0%B4%BE%E0%B4%82-%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം രാം ഗോപാല് വര്മ്മ രജനികാന്ത് പ്രധാനമന്ത്രിയായാൽ എന്ത് സംഭവിക്കും? രാം ഗോപാൽ വർമ്മ പറയുന്നത് കേട്ടാൽ ഞെട്ടും...6, 2018, 19:39 രാം ഗോപാൽ വർമ മിയ മൽക്കോവയെ കൊണ്ടുവന്നത് വെറുതായില്ല...'ഗോഡ് സെക്സ് ആന്റ് ട്രൂത്ത്' വൈറൽ! 26, 2018, 15:14 നരേന്ദ്രമോദിയേക്കാൾ ജനപ്രിയത പോൺ താരത്തിനെന്ന് റാം ഗോപാൽ വർമ്മ; പ്രമുഖരെല്ലാം പിന്നിൽ...24, 2018, 17:11 തീവ്രവാദികളില് നിന്ന് അഭയം മക്കമാത്രം...നൈസ് അല്ല നീസിലെ ആക്രമണമെന്ന് രാം ഗോപാല് വര്മ്മ 15, 2016, 18:34 അത് ബിജെപി എംഎല്എ അംഗൂര്ലത അല്ല, ഈ ചൂടന് ചിത്രങ്ങള്ക്ക് പിന്നില് ആര്? 27, 2016, 11:10 ബിജെപി എംഎല്എയുടെ അപര, ആരാണീ ഹോട്ട് മോഡല് സപ്ന വ്യാസ് പട്ടേല്? 27, 2016, 11:05 വനിതാ എംഎല്എയ്ക്കെതിരെ ലൈംഗിക പരാമര്ശം: രാംഗോപാല് വര്മയ്ക്കെതിരെ പൊട്ടിത്തെറിച്ച് ട്വിറ്റര്! 27, 2016, 11:01 ബിജെപി വനിത എംഎല്എ കാണാന് ഇങ്ങനെയാണെങ്കില് അച്ഛേ ദിന് വരുമെന്ന് രാം ഗോപാല് വര്മ്മ 26, 2016, 18:42 താന് ഇന്റര്നെറ്റ് ഉപയോഗിക്കുന്നത് പോണ് കാണാന് വേണ്ടി മാത്രമാണ്: രാം ഗോപാല് വര്മ്മ ### Headline : രാം ഗോപാല് വര്മ്മ: Latest രാം ഗോപാല് വര്മ്മ
10150
ദില്ലി: ഗാന്ധി കുടുംബത്തിന് ദീര്ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ വെള്ളിയാഴ്ചയാണ് കേന്ദ്രസര്ക്കാര് പിന്വലിച്ചത്.കേന്ദ്രസർക്കാരിന്റെ സുരക്ഷാ പുനഃപരിശോധനാ യോഗത്തിലാണ് എസ്പിജി സുരക്ഷ നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തിട്ടുള്ളത്.ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനായ റോയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.എന്നാൽ സിആർപിഎഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ ഗാന്ധി കുടുംബത്തിന് ലഭിക്കും.ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്വലിച്ചു...ഇനി സെഡ് പ്ലസ് സുരക്ഷ, തീരുമാനം ഇങ്ങനെ 2019ലാണ് കേന്ദ്രസർക്കാർ എസ്പിജി സുരക്ഷയ്ക്കായി അനുവദിക്കുന്ന തുക കേന്ദ്രസർക്കാർ ഉയർത്തിയത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 411.68 കോടിയായിരുന്ന തുകയാണ് 2019-20 വർഷത്തിൽ 535 കോടിയാക്കി ഉയർത്തിയത്.2004നും 2013നും ഇടയിൽ കേന്ദ്രസർക്കാർ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിച്ചത് 1,800 കോടി രൂപയാണ്.മൻമോഹൻ സിംഗ്, അടൽബിഹാരി വാജ് പേയ് എന്നിവരുടെ എസ്പിജി സുരക്ഷയ്ക്കായി കേന്ദ്രം ചെലവിട്ട തുകയും ഇതിൽ ഉൾപ്പെടുന്നു.മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് നൽകിവന്നിരുന്ന എസ്പിജി സുരക്ഷയും നേരത്തെ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു.2017 മുതലാണ് സോണിയാ ഗാന്ധി ഉൾപ്പെട്ടെയുള്ള പ്രമുഖരുടെ എസ്പിജി സുരക്ഷ സംബന്ധിച്ച് പരിശോധനകൾ ആരംഭിച്ചത്.സുരക്ഷയ്ക്കായി ചെലവഴിക്കുന്ന പണത്തിന്റെ തോത് കുത്തനെ ഉയർന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം.ഇതോടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിന് വേണ്ടിയാണ് എസ്പിജി സുരക്ഷ സംബന്ധിച്ച് പുനപരിശോധനകൾ ആരംഭിച്ചത്.പ്രധാനമന്ത്രിമാരുടെയും മുൻ പ്രധാനമന്ത്രിമാരുടേയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 1985ൽ രാജ്യത്ത് എസ്പിജി സുരക്ഷ ഏർപ്പെടുത്തിയത്.പ്രധാമന്ത്രിമാരിൽ ചിലർക്കുള്ള ഭീഷണി കണക്കിലെടുത്തായിരുന്നു കേന്ദ്രനീക്കം.2017ൽ എസ്പിജി സുരക്ഷയുള്ളവരുടെ പട്ടികയിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഭാര്യ ഗുർശരൺ കൌറും ഉൾപ്പെട്ടു.മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ് പേയ് മകൾ നമിത ഭട്ടാചാര്യ, കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ഉൾപ്പെട്ടു
എസ്പിജി സുരക്ഷ പിൻവലിക്കൽ: കേന്ദ്രത്തിന് ലാഭം കോടികൾ, കേന്ദ്രത്തിന്റെ പുനപരിശോധനാ നീക്കം നിർണായകം
https://malayalam.oneindia.com/news/india/how-much-money-does-govt-save-by-withdrawing-spg-cover-to-gandhi-family-236509.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഗാന്ധി കുടുംബത്തിന് ദീര്ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ വെള്ളിയാഴ്ചയാണ് കേന്ദ്രസര്ക്കാര് പിന്വലിച്ചത്.കേന്ദ്രസർക്കാരിന്റെ സുരക്ഷാ പുനഃപരിശോധനാ യോഗത്തിലാണ് എസ്പിജി സുരക്ഷ നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തിട്ടുള്ളത്.ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനായ റോയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.എന്നാൽ സിആർപിഎഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ ഗാന്ധി കുടുംബത്തിന് ലഭിക്കും.ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്വലിച്ചു...ഇനി സെഡ് പ്ലസ് സുരക്ഷ, തീരുമാനം ഇങ്ങനെ 2019ലാണ് കേന്ദ്രസർക്കാർ എസ്പിജി സുരക്ഷയ്ക്കായി അനുവദിക്കുന്ന തുക കേന്ദ്രസർക്കാർ ഉയർത്തിയത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 411.68 കോടിയായിരുന്ന തുകയാണ് 2019-20 വർഷത്തിൽ 535 കോടിയാക്കി ഉയർത്തിയത്.2004നും 2013നും ഇടയിൽ കേന്ദ്രസർക്കാർ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിച്ചത് 1,800 കോടി രൂപയാണ്.മൻമോഹൻ സിംഗ്, അടൽബിഹാരി വാജ് പേയ് എന്നിവരുടെ എസ്പിജി സുരക്ഷയ്ക്കായി കേന്ദ്രം ചെലവിട്ട തുകയും ഇതിൽ ഉൾപ്പെടുന്നു.മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് നൽകിവന്നിരുന്ന എസ്പിജി സുരക്ഷയും നേരത്തെ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു.2017 മുതലാണ് സോണിയാ ഗാന്ധി ഉൾപ്പെട്ടെയുള്ള പ്രമുഖരുടെ എസ്പിജി സുരക്ഷ സംബന്ധിച്ച് പരിശോധനകൾ ആരംഭിച്ചത്.സുരക്ഷയ്ക്കായി ചെലവഴിക്കുന്ന പണത്തിന്റെ തോത് കുത്തനെ ഉയർന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം.ഇതോടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിന് വേണ്ടിയാണ് എസ്പിജി സുരക്ഷ സംബന്ധിച്ച് പുനപരിശോധനകൾ ആരംഭിച്ചത്.പ്രധാനമന്ത്രിമാരുടെയും മുൻ പ്രധാനമന്ത്രിമാരുടേയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 1985ൽ രാജ്യത്ത് എസ്പിജി സുരക്ഷ ഏർപ്പെടുത്തിയത്.പ്രധാമന്ത്രിമാരിൽ ചിലർക്കുള്ള ഭീഷണി കണക്കിലെടുത്തായിരുന്നു കേന്ദ്രനീക്കം.2017ൽ എസ്പിജി സുരക്ഷയുള്ളവരുടെ പട്ടികയിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഭാര്യ ഗുർശരൺ കൌറും ഉൾപ്പെട്ടു.മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ് പേയ് മകൾ നമിത ഭട്ടാചാര്യ, കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ഉൾപ്പെട്ടു ### Headline : എസ്പിജി സുരക്ഷ പിൻവലിക്കൽ: കേന്ദ്രത്തിന് ലാഭം കോടികൾ, കേന്ദ്രത്തിന്റെ പുനപരിശോധനാ നീക്കം നിർണായകം
10151
ദില്ലി:കടല്ക്കൊല കേസില് അറസ്റ്റിലായ ഇറ്റാലിയന് നാവികന് സാല്വത്തോറെ ജിറോണിന് സ്വദേശത്തേയ്ക്ക് മടങ്ങിപോകാന് സുപ്രീംകോടതി അനുമതി നല്കി.നാട്ടിലേക്ക് മടങ്ങാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച അപേക്ഷയെ കേന്ദ്ര സര്ക്കാര് എതിര് ക്കാതിരുന്നതിനെ തുടര്ന്നാണ് നാവികന് ജാമ്യം ലഭിച്ചത്.മാനുഷിക പരിഗണന കണക്കിലെടുത്താണ് അപേക്ഷയെ എതിര്ക്കാത്തതെന്ന് അറ്റോര്ണി ജനറല് മുകുള് റോഹ്തഗി കോടതിയില് അറിയിച്ചു.പക്ഷേ കോടതി ആവശ്യപ്പെടുമ്പോള് നാവികനെ ഇന്ത്യയില് തിരിച്ചെത്തിക്കാമെന്ന് ഇറ്റലിയുടെ അംബാസഡര് ഉറപ്പു നല്കണമെന്നാണ് കോടതി നിര്ദ്ദേശം.ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള കേസിന്റെ അധികാര പരിധി സംബന്ധിച്ച് തര്ക്കം ജര്മ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല് കേസില് തീര്പ്പുണ്ടാകുന്നതുവരെ സ്വദേശത്ത് കഴിയാന് അനുവദിക്കണമെന്നാണ് നാവികന്റെ ആവശ്യം.കേസിന്മേലുളള കേരള ഹൈക്കോടതി വ്യവസ്ഥകളില് ഇളവു നല്കണമെന്നും അപേക്ഷയില് പറഞ്ഞിരുന്നു.ജര്മ്മനിയിലെ അന്താരാഷ്ട്ര കടല് നിയമ തര്ക്ക ട്രൈബ്യൂണലിലെ കേസില് തീര്പ്പുണ്ടാകുന്നത് വരെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാന് അനുവദിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര മദ്ധ്യസ്ഥ ട്രൈബ്യൂണല് നേരത്തേ ഉത്തരവിട്ടിരുന്നു.ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിറോണ് പുതിയ അപേക്ഷ നല്കിയത്.ഉപാധികളോടെ ജിറോണിനെ വിട്ടുനല്കാമെന്ന് കേന്ദ്ര സര്ക്കാര് നേരത്തേ ട്രൈബ്യൂണലില് ഉറപ്പ് നല്കിയിരുന്നു.കടല്ക്കൊലക്കേസില് ഇറ്റാലിയന് നാവികരെ വിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യത്യസ്ത അവകാശവാദങ്ങളാണ് ഇരു രാജ്യങ്ങളും അന്താരാഷ്ട്ര തര്ക്ക ട്രൈബ്യൂണലില് ഉന്നയിച്ചിട്ടുള്ളത്.2018 ഡിസംബറോടെ മാത്രമേ ഇവിടെ മദ്ധ്യസ്ഥ നടപടികള് പൂര്ത്തിയാകൂ.ഇതിന്റെ സമയക്രമം കേന്ദ്ര സര്ക്കാര് നേരത്തേ സുപ്രീംകോടതിയില് സമര്പ്പിച്ചിരുന്നു.നാല് വര്ഷമായി ഇന്ത്യയിലെ ഇറ്റാലിയന് എംബസിയിലാണ് ജിറോണ് കഴിയുന്നത്.കേസിലെ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു.2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവച്ച് സാല്വത്തോറെയും മാസിമിലാനെയും എന്റിക്ക ലെക്സി എന്ന കപ്പലില് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത്
കടല്ക്കൊല ; ഇറ്റാലിയന് നാവികന് നാട്ടിലേയ്ക്ക് മടങ്ങാന് സുപ്രീം കോടതി അനുമതി
https://malayalam.oneindia.com/news/kerala/supreme-court-allows-italian-marines-return-home-150469.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി:കടല്ക്കൊല കേസില് അറസ്റ്റിലായ ഇറ്റാലിയന് നാവികന് സാല്വത്തോറെ ജിറോണിന് സ്വദേശത്തേയ്ക്ക് മടങ്ങിപോകാന് സുപ്രീംകോടതി അനുമതി നല്കി.നാട്ടിലേക്ക് മടങ്ങാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച അപേക്ഷയെ കേന്ദ്ര സര്ക്കാര് എതിര് ക്കാതിരുന്നതിനെ തുടര്ന്നാണ് നാവികന് ജാമ്യം ലഭിച്ചത്.മാനുഷിക പരിഗണന കണക്കിലെടുത്താണ് അപേക്ഷയെ എതിര്ക്കാത്തതെന്ന് അറ്റോര്ണി ജനറല് മുകുള് റോഹ്തഗി കോടതിയില് അറിയിച്ചു.പക്ഷേ കോടതി ആവശ്യപ്പെടുമ്പോള് നാവികനെ ഇന്ത്യയില് തിരിച്ചെത്തിക്കാമെന്ന് ഇറ്റലിയുടെ അംബാസഡര് ഉറപ്പു നല്കണമെന്നാണ് കോടതി നിര്ദ്ദേശം.ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള കേസിന്റെ അധികാര പരിധി സംബന്ധിച്ച് തര്ക്കം ജര്മ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല് കേസില് തീര്പ്പുണ്ടാകുന്നതുവരെ സ്വദേശത്ത് കഴിയാന് അനുവദിക്കണമെന്നാണ് നാവികന്റെ ആവശ്യം.കേസിന്മേലുളള കേരള ഹൈക്കോടതി വ്യവസ്ഥകളില് ഇളവു നല്കണമെന്നും അപേക്ഷയില് പറഞ്ഞിരുന്നു.ജര്മ്മനിയിലെ അന്താരാഷ്ട്ര കടല് നിയമ തര്ക്ക ട്രൈബ്യൂണലിലെ കേസില് തീര്പ്പുണ്ടാകുന്നത് വരെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാന് അനുവദിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര മദ്ധ്യസ്ഥ ട്രൈബ്യൂണല് നേരത്തേ ഉത്തരവിട്ടിരുന്നു.ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിറോണ് പുതിയ അപേക്ഷ നല്കിയത്.ഉപാധികളോടെ ജിറോണിനെ വിട്ടുനല്കാമെന്ന് കേന്ദ്ര സര്ക്കാര് നേരത്തേ ട്രൈബ്യൂണലില് ഉറപ്പ് നല്കിയിരുന്നു.കടല്ക്കൊലക്കേസില് ഇറ്റാലിയന് നാവികരെ വിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യത്യസ്ത അവകാശവാദങ്ങളാണ് ഇരു രാജ്യങ്ങളും അന്താരാഷ്ട്ര തര്ക്ക ട്രൈബ്യൂണലില് ഉന്നയിച്ചിട്ടുള്ളത്.2018 ഡിസംബറോടെ മാത്രമേ ഇവിടെ മദ്ധ്യസ്ഥ നടപടികള് പൂര്ത്തിയാകൂ.ഇതിന്റെ സമയക്രമം കേന്ദ്ര സര്ക്കാര് നേരത്തേ സുപ്രീംകോടതിയില് സമര്പ്പിച്ചിരുന്നു.നാല് വര്ഷമായി ഇന്ത്യയിലെ ഇറ്റാലിയന് എംബസിയിലാണ് ജിറോണ് കഴിയുന്നത്.കേസിലെ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു.2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവച്ച് സാല്വത്തോറെയും മാസിമിലാനെയും എന്റിക്ക ലെക്സി എന്ന കപ്പലില് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത് ### Headline : കടല്ക്കൊല ; ഇറ്റാലിയന് നാവികന് നാട്ടിലേയ്ക്ക് മടങ്ങാന് സുപ്രീം കോടതി അനുമതി
10152
പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ 21 ന് രാവിലെ പത്തിന് കുന്നംകുളം ചൊവ്വന്നൂർ അറേബ്യൻ പാലസ്സ് ആഡിറ്റോറിയത്തിൽ (കുന്നംകുളം വടക്കാഞ്ചേരി റോഡ്) വായ്പാ യോഗ്യതനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിപാടിയിൽ പരിചയപ്പെടുത്തും.അർഹരായ സംരംഭകർക്ക് തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കും.അഭിരുചിയുള്ളവർക്ക് മാർഗനിർദേശങ്ങളും നൽകും.ഇതിനായി സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും ലഭ്യമാക്കും.സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താത്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ്..യിൽ ഫീൽഡിൽ ആവശ്യരേഖകളായ പാസ്പോർട്ട്, പദ്ധതി യുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം.ഇതോടൊപ്പം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും നോർക്ക റൂട്ട്സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം), 04842371810 (എറണാകുളം), 0487-2360707 എന്നീ നമ്പറുകളിലും ബന്ധപ്പെടുക
നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ് 21 ന്
https://www.malayalamexpress.in/archives/761547/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ 21 ന് രാവിലെ പത്തിന് കുന്നംകുളം ചൊവ്വന്നൂർ അറേബ്യൻ പാലസ്സ് ആഡിറ്റോറിയത്തിൽ (കുന്നംകുളം വടക്കാഞ്ചേരി റോഡ്) വായ്പാ യോഗ്യതനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിപാടിയിൽ പരിചയപ്പെടുത്തും.അർഹരായ സംരംഭകർക്ക് തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കും.അഭിരുചിയുള്ളവർക്ക് മാർഗനിർദേശങ്ങളും നൽകും.ഇതിനായി സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും ലഭ്യമാക്കും.സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താത്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ്..യിൽ ഫീൽഡിൽ ആവശ്യരേഖകളായ പാസ്പോർട്ട്, പദ്ധതി യുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം.ഇതോടൊപ്പം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും നോർക്ക റൂട്ട്സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം), 04842371810 (എറണാകുളം), 0487-2360707 എന്നീ നമ്പറുകളിലും ബന്ധപ്പെടുക ### Headline : നോർക്ക പുനരധിവാസ പദ്ധതി : ഫീൽഡ് ക്യാമ്പ് 21 ന്
10153
സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പമെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.റീജിയണൽ സെന്റർ, തിരുവനന്തപുരം (0471-2550612, 2554947), മോഡൽ ഫിനിഷിംഗ് സ്കൂൾ തിരുവനന്തപുരം (0471-2307733), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോന്നി, പത്തനംതിട്ട (0468-2382280), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തികപള്ളി (0479-2485370, 2485852, 2485372), മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, കലൂർ, കൊച്ചി (0484-2347132), മോഡൽ ഫിനിഷിംഗ് സ്കൂൾ, എറണാകുളം (0484-2341410), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നാട്ടിക, തൃശൂർ (0487-2395177), ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ, വരടിയം, തൃശൂർ (0487-2214773), എക്സ്റ്റൻഷൻ സെന്റർ, ചേർപ്പ് (0487-2340234), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അട്ടപ്പാടി, പാലക്കാട് (04924-254699), സ്റ്റഡി സെന്റർ, വാളാഞ്ചേരി, മലപ്പുറം (0494-2646303), എക്സ്റ്റൻഷൻ സെന്റർ, തിരൂർ, മലപ്പുറം (0494-2423599), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട് (0495-2765154, 2768320) കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, കണ്ണൂർ (0460-2206050) എന്നിവിടങ്ങളിലാണ് ആറുമാസ കോഴ്സ് നടത്തുന്നത്.ബി.ടെക്ക്/ ബി.ഇ/ എം.ഇ/ എം.ടെക്ക്/ ബി.എസ്.സി/ ബി.സി.എ/ എം.സി.എ ഇവയിൽ ഒരു കോഴ്സ് പഠിച്ചവർക്കും മേൽപ്പറഞ്ഞ കോഴ്സുകൾ പഠിച്ച് വിജയം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.അപേക്ഷാഫോമും പ്രോസ്പെക്ടസും...ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.അപേക്ഷാഫോമിന്റെ പകർപ്പ് ട്രെയിനിംഗ് സെന്ററുകളിൽ നിന്ന് ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും രജിസ്ട്രേഷൻ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളിൽ 30നകം ലഭിക്കണം.രജിസ്ട്രേഷൻ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 100 രൂപ) അതത് സെന്ററുകളിൽ നേരിട്ടോ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റർ മേധാവിയുടെ പേരിൽ ഡി.ഡി ആയോ അയയ്ക്കാം.പാലാരിവട്ടം പാലം: മുന് മന്ത്രി വി. കെ ഇ ബ്രാ ഹിം കു ഞ്ഞി നെ വി ജി ല ൻ സ് ചോ ദ്യം ചെ യ്തു
ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിന് അപേക്ഷിക്കാം
https://www.malayalamexpress.in/archives/771777/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പമെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.റീജിയണൽ സെന്റർ, തിരുവനന്തപുരം (0471-2550612, 2554947), മോഡൽ ഫിനിഷിംഗ് സ്കൂൾ തിരുവനന്തപുരം (0471-2307733), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോന്നി, പത്തനംതിട്ട (0468-2382280), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തികപള്ളി (0479-2485370, 2485852, 2485372), മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, കലൂർ, കൊച്ചി (0484-2347132), മോഡൽ ഫിനിഷിംഗ് സ്കൂൾ, എറണാകുളം (0484-2341410), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നാട്ടിക, തൃശൂർ (0487-2395177), ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ, വരടിയം, തൃശൂർ (0487-2214773), എക്സ്റ്റൻഷൻ സെന്റർ, ചേർപ്പ് (0487-2340234), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അട്ടപ്പാടി, പാലക്കാട് (04924-254699), സ്റ്റഡി സെന്റർ, വാളാഞ്ചേരി, മലപ്പുറം (0494-2646303), എക്സ്റ്റൻഷൻ സെന്റർ, തിരൂർ, മലപ്പുറം (0494-2423599), കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട് (0495-2765154, 2768320) കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, കണ്ണൂർ (0460-2206050) എന്നിവിടങ്ങളിലാണ് ആറുമാസ കോഴ്സ് നടത്തുന്നത്.ബി.ടെക്ക്/ ബി.ഇ/ എം.ഇ/ എം.ടെക്ക്/ ബി.എസ്.സി/ ബി.സി.എ/ എം.സി.എ ഇവയിൽ ഒരു കോഴ്സ് പഠിച്ചവർക്കും മേൽപ്പറഞ്ഞ കോഴ്സുകൾ പഠിച്ച് വിജയം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.അപേക്ഷാഫോമും പ്രോസ്പെക്ടസും...ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.അപേക്ഷാഫോമിന്റെ പകർപ്പ് ട്രെയിനിംഗ് സെന്ററുകളിൽ നിന്ന് ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും രജിസ്ട്രേഷൻ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളിൽ 30നകം ലഭിക്കണം.രജിസ്ട്രേഷൻ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 100 രൂപ) അതത് സെന്ററുകളിൽ നേരിട്ടോ ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റർ മേധാവിയുടെ പേരിൽ ഡി.ഡി ആയോ അയയ്ക്കാം.പാലാരിവട്ടം പാലം: മുന് മന്ത്രി വി. കെ ഇ ബ്രാ ഹിം കു ഞ്ഞി നെ വി ജി ല ൻ സ് ചോ ദ്യം ചെ യ്തു ### Headline : ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിന് അപേക്ഷിക്കാം
10154
ഹാംബർഗ്: ലോകനേതാക്കളെ കണ്ടാൽ അങ്ങോട്ട് ഇടിച്ചുകയറുന്നയാൾ, നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ക്യാമറയിലേക്ക് മാത്രം നോക്കുന്നയാൾ, നേതാക്കൾക്ക് ഹസ്തദാനം ചെയ്താൽ കൈ വിടാത്തയാൾ..ഇങ്ങനെ എതിരാളികൾ ഒരുപാട് കളിയാക്കാറുണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ.അങ്ങനെയുള്ളവർ ഈ വൈറൽ വീഡിയോ കാണാതെ നോക്കണം, തകർന്നുപോകും.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കാന് വേണ്ടി സാക്ഷാല് അമേരിക്കന് പ്രസിഡണ്ട് മുന്നിര ഉപേക്ഷിച്ച് രണ്ടാം നിരയിലേക്ക് നടന്നുപോകുന്ന കാഴ്ചയാണ് ട്വിറ്ററില് പ്രചരിക്കുന്ന ഈ വീഡിയോയില് ഉള്ളത്.ബി ജെ പിയുടെ സോഷ്യല് മീഡിയ വോളന്റിയറായ സുരേഷ് നൗക്കയാണ് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില് ഈ വീഡിയോ പങ്കുവെച്ചത്.ജര്മനിയിലെ ഹാംബര്ഗില് നടക്കുന്ന ജി 20 സമ്മേളനത്തിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്.ജര്മന് പ്രസിഡണ്ട് ആഞ്ജല മെര്ക്കല് അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിനെയും ഭാര്യ മെലേനിയ ട്രംപിനെയും സ്വീകരിക്കുന്നു.തുടര്ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.സ്വാഭാവികമായും മുന്നിരയില് നില്ക്കാനായിരുന്നു ട്രംപിന് കിട്ടിയ നിര്ദേശം.ചുറ്റും നോക്കിയപ്പോഴാണ് ഡോണാള്ഡ് ട്രംപ് രണ്ടാം നിരയില് നില്ക്കുന്ന ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോജദിയെ കണ്ടത്.ഇതോടെ ട്രംപ് ഒന്നാം നിര വിട്ട് രണ്ടാം നിരയിലേക്ക് നടക്കുകയായിരുന്നു.മോദിയുടെ തൊട്ടടുത്തെത്തിയാണ് ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.ട്വിറ്ററില് നിമിഷങ്ങള്ക്കകം ഈ വീഡിയോ വൈറലായി എന്ന് പറഞ്ഞാല് മതിയല്ലോ.വീഡിയോ കാണാം
മോദി ഡാ... നരേന്ദ്രമോദിക്കൊപ്പം നിൽക്കാൻ വേണ്ടി മുൻനിര ഉപേക്ഷിച്ച് ഡൊണാൾഡ് ട്രംപ്.. വീഡിയോ വൈറൽ
https://malayalam.oneindia.com/news/international/when-donald-trump-ditched-the-front-row-to-stand-with-narendra-modi-175922.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹാംബർഗ്: ലോകനേതാക്കളെ കണ്ടാൽ അങ്ങോട്ട് ഇടിച്ചുകയറുന്നയാൾ, നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ക്യാമറയിലേക്ക് മാത്രം നോക്കുന്നയാൾ, നേതാക്കൾക്ക് ഹസ്തദാനം ചെയ്താൽ കൈ വിടാത്തയാൾ..ഇങ്ങനെ എതിരാളികൾ ഒരുപാട് കളിയാക്കാറുണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ.അങ്ങനെയുള്ളവർ ഈ വൈറൽ വീഡിയോ കാണാതെ നോക്കണം, തകർന്നുപോകും.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കാന് വേണ്ടി സാക്ഷാല് അമേരിക്കന് പ്രസിഡണ്ട് മുന്നിര ഉപേക്ഷിച്ച് രണ്ടാം നിരയിലേക്ക് നടന്നുപോകുന്ന കാഴ്ചയാണ് ട്വിറ്ററില് പ്രചരിക്കുന്ന ഈ വീഡിയോയില് ഉള്ളത്.ബി ജെ പിയുടെ സോഷ്യല് മീഡിയ വോളന്റിയറായ സുരേഷ് നൗക്കയാണ് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില് ഈ വീഡിയോ പങ്കുവെച്ചത്.ജര്മനിയിലെ ഹാംബര്ഗില് നടക്കുന്ന ജി 20 സമ്മേളനത്തിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്.ജര്മന് പ്രസിഡണ്ട് ആഞ്ജല മെര്ക്കല് അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിനെയും ഭാര്യ മെലേനിയ ട്രംപിനെയും സ്വീകരിക്കുന്നു.തുടര്ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.സ്വാഭാവികമായും മുന്നിരയില് നില്ക്കാനായിരുന്നു ട്രംപിന് കിട്ടിയ നിര്ദേശം.ചുറ്റും നോക്കിയപ്പോഴാണ് ഡോണാള്ഡ് ട്രംപ് രണ്ടാം നിരയില് നില്ക്കുന്ന ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോജദിയെ കണ്ടത്.ഇതോടെ ട്രംപ് ഒന്നാം നിര വിട്ട് രണ്ടാം നിരയിലേക്ക് നടക്കുകയായിരുന്നു.മോദിയുടെ തൊട്ടടുത്തെത്തിയാണ് ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.ട്വിറ്ററില് നിമിഷങ്ങള്ക്കകം ഈ വീഡിയോ വൈറലായി എന്ന് പറഞ്ഞാല് മതിയല്ലോ.വീഡിയോ കാണാം ### Headline : മോദി ഡാ... നരേന്ദ്രമോദിക്കൊപ്പം നിൽക്കാൻ വേണ്ടി മുൻനിര ഉപേക്ഷിച്ച് ഡൊണാൾഡ് ട്രംപ്.. വീഡിയോ വൈറൽ
10155
അടിമാലി: ചാലക്കുടിയില് നിന്നും ആൺ സുഹൃത്തിനെ തിരഞ്ഞ് അടിമാലിയില് എത്തിയ യുവതിനാട്ടുകാരെയും പോലീസിനെയും പുലിവാല് പിടിപ്പിച്ചു.തിരഞ്ഞെത്തിയ സുഹൃത്തിനെ കാണാതെ വന്നതോടെ യുവതി ജീവനൊടുക്കാന് ശ്രമിക്കുകയായിരുന്നു.24 വയസുള്ള യുവതിയാണ് ഇടുക്കിയില് എത്തി ജീവനൊടുക്കാന് ശ്രമിച്ചത്.ഗുരുതര അവസ്ഥയില് ആയ യുവതിയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ രാത്രിയോടെ ആണ് ഇവരെ കോട്ടയം മെഡിക്കല് കോളേജജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.ഒരു കുട്ടിയുടെ അമ്മ കൂടിയാണ് യുവതി.രതീഷ് എന്ന യുവാവിനെ അന്വേഷിച്ച ആണ് ഇന്നലെ രാവിലെ യുവതി ചാലക്കുടിയില് നിന്നും അടിമാലിയില് എത്തിയത്.സുഹൃത്തിനെ യുവതി ഫോണില് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.ഇതോടെ യുവാവിന്റെ മേല് വിലാസം തിരക്കി യുവാവിന്റെ വീട്ടില് എത്തിയെങ്കിലും കണ്ടെത്താന് സാധിച്ചില്ല.തുടര്ന്ന് ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില് യുവതി മുറി എടുത്തു.ഇതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇതോടെ ടൗണില് നിന്നു കീടനാശിനി വീങ്ങി കഴിക്കുക ആയിരുന്നു.പിന്നീട് ടാക്സി വിളിച്ച് തരികെ പോരുന്ന വഴി വിഷം കഴിച്ചുവെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു.തുടര്ന്ന് ഡ്രൈവര് വാഹനം തിരികെ താലൂക്ക് ആശുപത്രിയില് എത്തിച്ചു.ഗുരുതരാവസ്ഥയില് ആയതിനാല് യുവതിയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ആക്കി.സംഭവം അറിഞ്ഞ് യുവതിയുടെ മാതാപിതാക്കള് കോട്ടയം മെഡിക്കല് കോളേജില് എത്തിയിട്ടുണ്ട്
ആൺ സുഹൃത്തിനെ തേടി യുവതി ചാലക്കുടിയിൽ നിന്നും അടിമാലിയിലെത്തി, സുഹൃത്തിനെ കാണാതെ വന്നതോടെ ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; പിന്നീട് നടന്നത്
https://timeskerala.com/archives/187604
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അടിമാലി: ചാലക്കുടിയില് നിന്നും ആൺ സുഹൃത്തിനെ തിരഞ്ഞ് അടിമാലിയില് എത്തിയ യുവതിനാട്ടുകാരെയും പോലീസിനെയും പുലിവാല് പിടിപ്പിച്ചു.തിരഞ്ഞെത്തിയ സുഹൃത്തിനെ കാണാതെ വന്നതോടെ യുവതി ജീവനൊടുക്കാന് ശ്രമിക്കുകയായിരുന്നു.24 വയസുള്ള യുവതിയാണ് ഇടുക്കിയില് എത്തി ജീവനൊടുക്കാന് ശ്രമിച്ചത്.ഗുരുതര അവസ്ഥയില് ആയ യുവതിയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ രാത്രിയോടെ ആണ് ഇവരെ കോട്ടയം മെഡിക്കല് കോളേജജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.ഒരു കുട്ടിയുടെ അമ്മ കൂടിയാണ് യുവതി.രതീഷ് എന്ന യുവാവിനെ അന്വേഷിച്ച ആണ് ഇന്നലെ രാവിലെ യുവതി ചാലക്കുടിയില് നിന്നും അടിമാലിയില് എത്തിയത്.സുഹൃത്തിനെ യുവതി ഫോണില് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.ഇതോടെ യുവാവിന്റെ മേല് വിലാസം തിരക്കി യുവാവിന്റെ വീട്ടില് എത്തിയെങ്കിലും കണ്ടെത്താന് സാധിച്ചില്ല.തുടര്ന്ന് ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില് യുവതി മുറി എടുത്തു.ഇതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇതോടെ ടൗണില് നിന്നു കീടനാശിനി വീങ്ങി കഴിക്കുക ആയിരുന്നു.പിന്നീട് ടാക്സി വിളിച്ച് തരികെ പോരുന്ന വഴി വിഷം കഴിച്ചുവെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു.തുടര്ന്ന് ഡ്രൈവര് വാഹനം തിരികെ താലൂക്ക് ആശുപത്രിയില് എത്തിച്ചു.ഗുരുതരാവസ്ഥയില് ആയതിനാല് യുവതിയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ആക്കി.സംഭവം അറിഞ്ഞ് യുവതിയുടെ മാതാപിതാക്കള് കോട്ടയം മെഡിക്കല് കോളേജില് എത്തിയിട്ടുണ്ട് ### Headline : ആൺ സുഹൃത്തിനെ തേടി യുവതി ചാലക്കുടിയിൽ നിന്നും അടിമാലിയിലെത്തി, സുഹൃത്തിനെ കാണാതെ വന്നതോടെ ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; പിന്നീട് നടന്നത്
10156
കൊച്ചി: തലശേരി ഫസല് വധക്കേസില് പ്രതികളായ സിപിഎം നേതാക്കള്ക്ക് ഹൈക്കോടതിയില് വീണ്ടും തിരിച്ചടി.ജാമ്യ വ്യവസ്ഥയില് ഇളവ് തേടി കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്പ്പിച്ച ഹര്ജി ഹൈക്കോടതി തള്ളി.കണ്ണൂര് ജില്ലയില് പ്രവേശിക്കരുത് എന്നാണ് പ്രധാന ജാമ്യ വ്യവസ്ഥ.ഇതില് ഇളവ് തേടിയാണ് പ്രതികള് കോടതിയെ സമീപിച്ചത്.എന്നാല് ഇളവ് നല്കാന് സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസില് പുനരന്വേഷണം വേണമെന്നും പ്രതികള് ആവശ്യപ്പെട്ടിട്ടുണ്ട്.തലശേരി സൈദാര്പള്ളിയിലെ എന്ഡിഎഫ് പ്രവര്ത്തകനായിരുന്ന ഫസല് 2006ലാണ് കൊല്ലപ്പെട്ടത്.പുലര്ച്ചെ ജോലിക്ക് പോകവെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ആദ്യം ലോക്കല് പോലീസാണ് കേസ് അന്വേഷിച്ചത്.ഒട്ടേറെ തവണ അന്വേഷണ സ സംഘത്തെ മാറ്റിയിരുന്നു.അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില് തര്ക്കം, 5 ഏക്കര് വേണ്ടെന്ന് മുസ്ലിങ്ങള് ആര്എസ്എസ് ആണ് കൊലപാതകം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു.എന്നാല് പോലീസ് അറസ്റ്റ് ചെയ്തത് സിപിഎം പ്രവര്ത്തകരെയാണ്.തുടര്ന്നാണ് കേസ് അട്ടിമറിക്കപ്പെടാന് സാധ്യതയുണ്ടെന്ന് കാണിച്ച് ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.അവരുടെ അപേക്ഷ പരിഗണിച്ച് കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു.ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്- ബന്ധു പറയുന്നു ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാരായി രാജന്, തലശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന് എന്നിവരടക്കം എട്ടു സിപിഎമ്മുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്പ്പിച്ചു.തൊട്ടുപിന്നാലെ 2012ല് കാരായി രാജനും ചന്ദ്രശേഖരനും സിബിഐ കോടതിയില് കീഴടങ്ങുകയായിരുന്നു
ഫസല് വധക്കേസില് സിപിഎം നേതാക്കള്ക്ക് വീണ്ടും തിരിച്ചടി; കണ്ണൂരില് പ്രവേശിക്കരുതെന്ന് കോടതി
https://malayalam.oneindia.com/news/kerala/fazal-murder-case-high-court-reject-to-ease-bail-conditions-236988.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: തലശേരി ഫസല് വധക്കേസില് പ്രതികളായ സിപിഎം നേതാക്കള്ക്ക് ഹൈക്കോടതിയില് വീണ്ടും തിരിച്ചടി.ജാമ്യ വ്യവസ്ഥയില് ഇളവ് തേടി കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്പ്പിച്ച ഹര്ജി ഹൈക്കോടതി തള്ളി.കണ്ണൂര് ജില്ലയില് പ്രവേശിക്കരുത് എന്നാണ് പ്രധാന ജാമ്യ വ്യവസ്ഥ.ഇതില് ഇളവ് തേടിയാണ് പ്രതികള് കോടതിയെ സമീപിച്ചത്.എന്നാല് ഇളവ് നല്കാന് സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസില് പുനരന്വേഷണം വേണമെന്നും പ്രതികള് ആവശ്യപ്പെട്ടിട്ടുണ്ട്.തലശേരി സൈദാര്പള്ളിയിലെ എന്ഡിഎഫ് പ്രവര്ത്തകനായിരുന്ന ഫസല് 2006ലാണ് കൊല്ലപ്പെട്ടത്.പുലര്ച്ചെ ജോലിക്ക് പോകവെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ആദ്യം ലോക്കല് പോലീസാണ് കേസ് അന്വേഷിച്ചത്.ഒട്ടേറെ തവണ അന്വേഷണ സ സംഘത്തെ മാറ്റിയിരുന്നു.അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില് തര്ക്കം, 5 ഏക്കര് വേണ്ടെന്ന് മുസ്ലിങ്ങള് ആര്എസ്എസ് ആണ് കൊലപാതകം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു.എന്നാല് പോലീസ് അറസ്റ്റ് ചെയ്തത് സിപിഎം പ്രവര്ത്തകരെയാണ്.തുടര്ന്നാണ് കേസ് അട്ടിമറിക്കപ്പെടാന് സാധ്യതയുണ്ടെന്ന് കാണിച്ച് ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.അവരുടെ അപേക്ഷ പരിഗണിച്ച് കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു.ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്- ബന്ധു പറയുന്നു ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാരായി രാജന്, തലശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന് എന്നിവരടക്കം എട്ടു സിപിഎമ്മുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്പ്പിച്ചു.തൊട്ടുപിന്നാലെ 2012ല് കാരായി രാജനും ചന്ദ്രശേഖരനും സിബിഐ കോടതിയില് കീഴടങ്ങുകയായിരുന്നു ### Headline : ഫസല് വധക്കേസില് സിപിഎം നേതാക്കള്ക്ക് വീണ്ടും തിരിച്ചടി; കണ്ണൂരില് പ്രവേശിക്കരുതെന്ന് കോടതി
10157
പ്രഖ്യാപിച്ച നാൾമുതൽ താരമായി മാറിയ വാഹനമാണ് എംജി ഹെക്ടർ.ഇന്റര്നെറ്റ് കാറെന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് എംജിയുടെ ഹെക്ടർ.വാഹനത്തിൻറെ ബുക്കിങ് വീണ്ടും ആരംഭിച്ചു.ബുക്കിങ്ങുകൾ കൂടിയതിനാൽ ബുക്കിങ്ങുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.എന്നാൽ ഇപ്പോൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്.കമ്പനിയുടെ ഉൽപ്പാദന ശേഷിയേക്കാൾ കൂടുതൽ ആയതിനാലായാണ് ബുക്കിങ് നിർത്തിവെച്ചത്.വാഹനം ഇന്ത്യൻ വിപണിയിൽ വലിയ തരംഗമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.ആഗസ്റ്റിൽ മാത്രം 2,018 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്.ജൂലൈ മാസത്തേക്കാൾ കൂടുതലാണിത്.കേളത്തിലെ ഒരു ഷോറൂമിൽ നിന്ന് ഒരു ദിവസം 30 വാഹനങ്ങൾ ആണ് ആദ്യ മാസങ്ങളിൽ വിറ്റ് പോയത്.കേരളത്തിലെ ആദ്യ എം ജി ഹെക്ടർ സ്വന്തമാക്കിയത് 'ടെക്ക്, ട്രാവല്, ഈറ്റ്' എന്ന യൂടൂബ് ചാനല് ഉടമയായ സുജിത്ത് ഭക്തനായിരുന്നു.പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് സുജിത്.വിപണിയിൽ.വിപണിയിൽ ടാറ്റ ഹാരിയറുമായിട്ടാണ് മത്സരം വരുന്നത്..വളരെയധികം ഫീച്ചറുകൾ ഉള്ള വാഹനത്തിന് രണ്ട് വേർഷൻ ഉണ്ട്.1.5 ലിറ്റര് ടര്ബ്ബോ പെട്രോളും, 2.0 ലിറ്റര് മള്ട്ടിജെറ്റ് ഡീസൽ എഞ്ചിനുമാണ് ഉള്ളത്.പെട്രോൾ എഞ്ചിൻ 143 ബിഎച്ച്പി കരുത്തും 250 ടോർക്കും സൃഷ്ടിക്കുമ്പോൾ, ഡീസൽ എഞ്ചിൻ 173 ബിഎച്ച്പി കരുത്തും 350 ടോർക്കും സൃഷ്ട്ടിക്കും.ആറു സ്പീഡ് മാനുവല്, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്ബോക്സ് ഓപ്ഷനുകള് പെട്രോള് പതിപ്പിലും, ഡീസല് പതിപ്പില് ആറു സ്പീഡ് മാനുല് ഗിയര്ബോക്സും മാത്രമെ ഒള്ളു.11.9 ലക്ഷം രൂപ മുതലാണ് ഹെക്റ്ററിന്റെ വില ആരംഭിക്കുന്നത്
ഹെക്ടറിന്റെ ബുക്കിങ് വീണ്ടും ആരംഭിച്ചു
https://www.malayalamexpress.in/archives/796992/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പ്രഖ്യാപിച്ച നാൾമുതൽ താരമായി മാറിയ വാഹനമാണ് എംജി ഹെക്ടർ.ഇന്റര്നെറ്റ് കാറെന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് എംജിയുടെ ഹെക്ടർ.വാഹനത്തിൻറെ ബുക്കിങ് വീണ്ടും ആരംഭിച്ചു.ബുക്കിങ്ങുകൾ കൂടിയതിനാൽ ബുക്കിങ്ങുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.എന്നാൽ ഇപ്പോൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്.കമ്പനിയുടെ ഉൽപ്പാദന ശേഷിയേക്കാൾ കൂടുതൽ ആയതിനാലായാണ് ബുക്കിങ് നിർത്തിവെച്ചത്.വാഹനം ഇന്ത്യൻ വിപണിയിൽ വലിയ തരംഗമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.ആഗസ്റ്റിൽ മാത്രം 2,018 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്.ജൂലൈ മാസത്തേക്കാൾ കൂടുതലാണിത്.കേളത്തിലെ ഒരു ഷോറൂമിൽ നിന്ന് ഒരു ദിവസം 30 വാഹനങ്ങൾ ആണ് ആദ്യ മാസങ്ങളിൽ വിറ്റ് പോയത്.കേരളത്തിലെ ആദ്യ എം ജി ഹെക്ടർ സ്വന്തമാക്കിയത് 'ടെക്ക്, ട്രാവല്, ഈറ്റ്' എന്ന യൂടൂബ് ചാനല് ഉടമയായ സുജിത്ത് ഭക്തനായിരുന്നു.പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് സുജിത്.വിപണിയിൽ.വിപണിയിൽ ടാറ്റ ഹാരിയറുമായിട്ടാണ് മത്സരം വരുന്നത്..വളരെയധികം ഫീച്ചറുകൾ ഉള്ള വാഹനത്തിന് രണ്ട് വേർഷൻ ഉണ്ട്.1.5 ലിറ്റര് ടര്ബ്ബോ പെട്രോളും, 2.0 ലിറ്റര് മള്ട്ടിജെറ്റ് ഡീസൽ എഞ്ചിനുമാണ് ഉള്ളത്.പെട്രോൾ എഞ്ചിൻ 143 ബിഎച്ച്പി കരുത്തും 250 ടോർക്കും സൃഷ്ടിക്കുമ്പോൾ, ഡീസൽ എഞ്ചിൻ 173 ബിഎച്ച്പി കരുത്തും 350 ടോർക്കും സൃഷ്ട്ടിക്കും.ആറു സ്പീഡ് മാനുവല്, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്ബോക്സ് ഓപ്ഷനുകള് പെട്രോള് പതിപ്പിലും, ഡീസല് പതിപ്പില് ആറു സ്പീഡ് മാനുല് ഗിയര്ബോക്സും മാത്രമെ ഒള്ളു.11.9 ലക്ഷം രൂപ മുതലാണ് ഹെക്റ്ററിന്റെ വില ആരംഭിക്കുന്നത് ### Headline : ഹെക്ടറിന്റെ ബുക്കിങ് വീണ്ടും ആരംഭിച്ചു
10158
തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാന് പി.എസ്.സി യോഗം തീരുമാനിച്ചു.കോളജ് അധ്യാപകര്, അസിസ്റ്റന്റ് സര്ജന്/കാഷ്വല്റ്റി മെഡിക്കല് ഓഫിസര്, സോയില് കണ്സര്വേഷന് ഓഫിസര്, സയന്റിഫിക് ഓഫിസര്, ജൂനിയര് കോഓപ്പറേറ്റീവ് ഇന്സ്പെക്ടര്, ജൂനിയര് ഇന്സ്ട്രക്ടര് (വെല്ഡര്) തുടങ്ങിയ തസ്തികകളിലേക്കാണ് സംസ്ഥാന തലത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.ഹൈസ്കൂള് അസിസ്റ്റന്റ് (അറബിക്), എല്പി സ്കൂള് അസിസ്റ്റന്റ് (കന്നഡ), നഴ്സ് ഗ്രേഡ് 2 (ആയുര്വേദ), സ്കില്ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കു ജില്ലാതലത്തിലും നിയമനം നടത്തും.സര്ക്കാര് സര്വീസില് സൂപ്പര് ന്യൂമററി തസ്തികയില് ജോലി ചെയ്യുന്നവര്ക്കും ഏതെങ്കിലും വകുപ്പില് പ്രബേഷന് പൂര്ത്തിയാക്കിയവര്ക്കും കെഎഎസിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചു സര്ക്കാരിനോടു വിശദീകരണം ചോദിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.അതേസമയം, പി എ സ് സി ന ട ത്തു ന്ന വി വി ധ പ രീ ക്ഷ ക ൾ ക്ക് ഉ ദ്യോ ഗാ ർ ഥി ക ൾ സ്ഥി രീ ക ര ണം ന ൽ കു ന്ന സ ന്പ്ര ദാ യം ഇ നി വ ണ് ടൈം പാ സ് വേ ഡ് ( ഒ ടി പി) മു ഖേ ന മാ ത്രം.ഇ തി നാ യി 10 മി നി റ്റ് സാ ധു ത യു ള്ള ഒ ടി പി ആ യി രി ക്കും ഉ ദ്യോ ഗാ ർ ഥി യു ടെ മൊ ബൈ ലി ൽ ല ഭി ക്കു ക.ഉ ദ്യോ ഗാ ർ ഥി പ്രൊ ഫൈ ൽ വ ഴി ക ണ് ഫ ർ മേ ഷ ൻ (നി ശ്ചി ത തീ യ തി യി ൽ നി ശ്ചി ത പ രീ ക്ഷാകേ ന്ദ്ര ത്തി ലെ ത്തി പ രീ ക്ഷ യെ ഴു തു മെ ന്ന ഉ റ പ്പ്) ന ൽ കു ന്ന താ ണ് ഇ പ്പോ ഴു ള്ള രീ തി
ത സ്തി ക ക ളി ലേ ക്കു വി ജ്ഞാ പ നം പു റ പ്പെ ടു വി ക്കാൻ പി എ സ് സി യോ ഗം തീരുമാനിച്ചു
https://www.malayalamexpress.in/archives/927483/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാന് പി.എസ്.സി യോഗം തീരുമാനിച്ചു.കോളജ് അധ്യാപകര്, അസിസ്റ്റന്റ് സര്ജന്/കാഷ്വല്റ്റി മെഡിക്കല് ഓഫിസര്, സോയില് കണ്സര്വേഷന് ഓഫിസര്, സയന്റിഫിക് ഓഫിസര്, ജൂനിയര് കോഓപ്പറേറ്റീവ് ഇന്സ്പെക്ടര്, ജൂനിയര് ഇന്സ്ട്രക്ടര് (വെല്ഡര്) തുടങ്ങിയ തസ്തികകളിലേക്കാണ് സംസ്ഥാന തലത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.ഹൈസ്കൂള് അസിസ്റ്റന്റ് (അറബിക്), എല്പി സ്കൂള് അസിസ്റ്റന്റ് (കന്നഡ), നഴ്സ് ഗ്രേഡ് 2 (ആയുര്വേദ), സ്കില്ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കു ജില്ലാതലത്തിലും നിയമനം നടത്തും.സര്ക്കാര് സര്വീസില് സൂപ്പര് ന്യൂമററി തസ്തികയില് ജോലി ചെയ്യുന്നവര്ക്കും ഏതെങ്കിലും വകുപ്പില് പ്രബേഷന് പൂര്ത്തിയാക്കിയവര്ക്കും കെഎഎസിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചു സര്ക്കാരിനോടു വിശദീകരണം ചോദിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.അതേസമയം, പി എ സ് സി ന ട ത്തു ന്ന വി വി ധ പ രീ ക്ഷ ക ൾ ക്ക് ഉ ദ്യോ ഗാ ർ ഥി ക ൾ സ്ഥി രീ ക ര ണം ന ൽ കു ന്ന സ ന്പ്ര ദാ യം ഇ നി വ ണ് ടൈം പാ സ് വേ ഡ് ( ഒ ടി പി) മു ഖേ ന മാ ത്രം.ഇ തി നാ യി 10 മി നി റ്റ് സാ ധു ത യു ള്ള ഒ ടി പി ആ യി രി ക്കും ഉ ദ്യോ ഗാ ർ ഥി യു ടെ മൊ ബൈ ലി ൽ ല ഭി ക്കു ക.ഉ ദ്യോ ഗാ ർ ഥി പ്രൊ ഫൈ ൽ വ ഴി ക ണ് ഫ ർ മേ ഷ ൻ (നി ശ്ചി ത തീ യ തി യി ൽ നി ശ്ചി ത പ രീ ക്ഷാകേ ന്ദ്ര ത്തി ലെ ത്തി പ രീ ക്ഷ യെ ഴു തു മെ ന്ന ഉ റ പ്പ്) ന ൽ കു ന്ന താ ണ് ഇ പ്പോ ഴു ള്ള രീ തി ### Headline : ത സ്തി ക ക ളി ലേ ക്കു വി ജ്ഞാ പ നം പു റ പ്പെ ടു വി ക്കാൻ പി എ സ് സി യോ ഗം തീരുമാനിച്ചു
10159
ഹൈദരാബാദ്: പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎയില് നിന്നും ടിഡിപി പുറത്തു പോന്നത് അബദ്ധമായി പോയെന്ന് തുറന്നു പറഞ്ഞ് തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു.വെള്ളിയാഴ്ച്ച വിശാഖപട്ടണത്ത് പാര്ട്ടി മുതിര്ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്.'തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർത്തത് നഷ്ടകച്ചവടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.ഇരുപാർട്ടികൾക്കും ഇതുകൊണ്ടു നഷ്ടമുണ്ടായി'- പാർട്ടി അണികളോട് നായിഡു പറഞ്ഞു.തലസ്ഥാനമായ അമരാവതിയുടെ നിർമാണം, പൊളാവരം പദ്ധതി, പ്രത്യേക പദവി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ക്യാബിനറ്റിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ചത്.വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്നാണ് ഇതേ കുറിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.മുന്നണി വിടാനുള്ള തീരുമാനം പരസ്യമാക്കുന്നതിന് മുൻപ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.'ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങൾക്ക് മറ്റൊരു അവസരം നൽകാൻ വിസമ്മതിച്ചു'- നായിഡു പറഞ്ഞു.കോൺഗ്രസുമായി ബന്ധമുണ്ടാക്കാനുള്ള തീരുമാനം ജനം തള്ളിക്കളഞ്ഞുവെന്ന് ചന്ദ്രബാബു നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു.പാതിവഴിയില് വച്ചുതന്നെ തീരുമാനം തെറ്റാണെന്ന് ബോധ്യമായതാണ്.പക്ഷേ അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നുവെന്നും നായിഡു പറഞ്ഞു.ശിവകാർത്തികേയൻ ചിത്രം നമ്മ വീട്ടു പിള്ളൈയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം അബദ്ധം'; തുറന്നു പറഞ്ഞ് ചന്ദ്രബാബു നായിഡു
https://www.malayalamexpress.in/archives/870669/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹൈദരാബാദ്: പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎയില് നിന്നും ടിഡിപി പുറത്തു പോന്നത് അബദ്ധമായി പോയെന്ന് തുറന്നു പറഞ്ഞ് തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു.വെള്ളിയാഴ്ച്ച വിശാഖപട്ടണത്ത് പാര്ട്ടി മുതിര്ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്.'തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർത്തത് നഷ്ടകച്ചവടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.ഇരുപാർട്ടികൾക്കും ഇതുകൊണ്ടു നഷ്ടമുണ്ടായി'- പാർട്ടി അണികളോട് നായിഡു പറഞ്ഞു.തലസ്ഥാനമായ അമരാവതിയുടെ നിർമാണം, പൊളാവരം പദ്ധതി, പ്രത്യേക പദവി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ക്യാബിനറ്റിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ചത്.വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്നാണ് ഇതേ കുറിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.മുന്നണി വിടാനുള്ള തീരുമാനം പരസ്യമാക്കുന്നതിന് മുൻപ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.'ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങൾക്ക് മറ്റൊരു അവസരം നൽകാൻ വിസമ്മതിച്ചു'- നായിഡു പറഞ്ഞു.കോൺഗ്രസുമായി ബന്ധമുണ്ടാക്കാനുള്ള തീരുമാനം ജനം തള്ളിക്കളഞ്ഞുവെന്ന് ചന്ദ്രബാബു നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു.പാതിവഴിയില് വച്ചുതന്നെ തീരുമാനം തെറ്റാണെന്ന് ബോധ്യമായതാണ്.പക്ഷേ അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നുവെന്നും നായിഡു പറഞ്ഞു.ശിവകാർത്തികേയൻ ചിത്രം നമ്മ വീട്ടു പിള്ളൈയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി ### Headline : ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം അബദ്ധം'; തുറന്നു പറഞ്ഞ് ചന്ദ്രബാബു നായിഡു
10160
ലക്നൗ: യുപി മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്ഗ്രസ് നേതാക്കള്.സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല് സെക്രട്ടറി പ്രിയങ്കയെ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.തെരഞ്ഞെടുപ്പ് പരാജയം ചര്ച്ച ചെയ്യാന് റായ്ബറേലിയില് വിളിച്ചുചേര്ത്ത പാര്ട്ടി അവലേകന യോഗത്തിലാണ് നേതാക്കള് ഇക്കാര്യങ്ങള് അറിയിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്ട്ടിയുടെ പ്രകടനവും പരാജയകാരണവും സംഘാടനത്തിലെ അപാകതകള് കാരണമാണെന്ന് നേതാക്കള് ആരോപിച്ചു.ഭാവിയില് തെരഞ്ഞെടുപ്പുകളെ പാര്ട്ടി ഒറ്റയ്ക്ക് നേരിടണമെന്ന അഭിപ്രായവും യോഗത്തിലുയര്ന്നു.യോഗത്തില്, അടുത്ത ഉപതെരഞ്ഞെടുപ്പുകളുലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പാര്ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള് ആസൂത്രണം ചെയ്യാന് പ്രിയങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിക്ക് പ്രതിരോധം തീര്ത്തുകൊണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രിയങ്ക ഗാന്ധി എത്തണമെന്നും ആവശ്യപ്പെട്ടു.'തെരഞ്ഞെടുപ്പില് കോണ്ഗ്രസിനെ മുന്നില്നിന്ന് നയിക്കാന് പ്രിയങ്ക വേണമെന്ന് നേതാക്കള് ആവശ്യപ്പെട്ടത് സത്യമാണ്.ബി.ജെ.പി തെരഞ്ഞെടുപ്പ് ധ്രുവീകരണം നടത്തിയതു കൊണ്ടാണ് കോണ്ഗ്രസിന് പരാജയം രുചിക്കേണ്ടിവന്നത്' ഫത്തേപുരില് നിന്നുള്ള കോണ്ഗ്രസ് നേതാവ് രാകേഷ് സച്ചിന് അഭിപ്രായപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില് ഉത്തര്പ്രദേശിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് പ്രിയങ്ക എത്തിയതെങ്കിലും 2022 ലെ തെരഞ്ഞെടുപ്പില് സംസ്ഥാനം ഭരിക്കുന്നത് കോണ്ഗ്രസായിരിക്കണമെന്ന അജണ്ടയോടെയാണ് രാഹുല് പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത്
ഉത്തര്പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യവുമായി കോണ്ഗ്രസ് നേതാക്കള്
https://timeskerala.com/archives/48163
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലക്നൗ: യുപി മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്ഗ്രസ് നേതാക്കള്.സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല് സെക്രട്ടറി പ്രിയങ്കയെ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.തെരഞ്ഞെടുപ്പ് പരാജയം ചര്ച്ച ചെയ്യാന് റായ്ബറേലിയില് വിളിച്ചുചേര്ത്ത പാര്ട്ടി അവലേകന യോഗത്തിലാണ് നേതാക്കള് ഇക്കാര്യങ്ങള് അറിയിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്ട്ടിയുടെ പ്രകടനവും പരാജയകാരണവും സംഘാടനത്തിലെ അപാകതകള് കാരണമാണെന്ന് നേതാക്കള് ആരോപിച്ചു.ഭാവിയില് തെരഞ്ഞെടുപ്പുകളെ പാര്ട്ടി ഒറ്റയ്ക്ക് നേരിടണമെന്ന അഭിപ്രായവും യോഗത്തിലുയര്ന്നു.യോഗത്തില്, അടുത്ത ഉപതെരഞ്ഞെടുപ്പുകളുലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പാര്ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള് ആസൂത്രണം ചെയ്യാന് പ്രിയങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിക്ക് പ്രതിരോധം തീര്ത്തുകൊണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രിയങ്ക ഗാന്ധി എത്തണമെന്നും ആവശ്യപ്പെട്ടു.'തെരഞ്ഞെടുപ്പില് കോണ്ഗ്രസിനെ മുന്നില്നിന്ന് നയിക്കാന് പ്രിയങ്ക വേണമെന്ന് നേതാക്കള് ആവശ്യപ്പെട്ടത് സത്യമാണ്.ബി.ജെ.പി തെരഞ്ഞെടുപ്പ് ധ്രുവീകരണം നടത്തിയതു കൊണ്ടാണ് കോണ്ഗ്രസിന് പരാജയം രുചിക്കേണ്ടിവന്നത്' ഫത്തേപുരില് നിന്നുള്ള കോണ്ഗ്രസ് നേതാവ് രാകേഷ് സച്ചിന് അഭിപ്രായപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില് ഉത്തര്പ്രദേശിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് പ്രിയങ്ക എത്തിയതെങ്കിലും 2022 ലെ തെരഞ്ഞെടുപ്പില് സംസ്ഥാനം ഭരിക്കുന്നത് കോണ്ഗ്രസായിരിക്കണമെന്ന അജണ്ടയോടെയാണ് രാഹുല് പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത് ### Headline : ഉത്തര്പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യവുമായി കോണ്ഗ്രസ് നേതാക്കള്
10161
ഷാര്ജ: യുഎഇ സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിയുടെ രക്ഷാകര്ത്യത്തിലാണ് ഷാര്ജ ഇസ്ലാമിക് ആര്ട് ഫെസ്റ്റിവല് അരങ്ങേറുന്നത്.ഷാര്ജ സാംസ്കാരിക വിഭാഗം സംഘടിപ്പിച്ചിട്ടുളള ഫെസ്റ്റിവല് 2019 ജനുവരി 19 വരെ നീണ്ടു നില്ക്കും.യുഎഇ യില് നിന്നടക്കം നിരവധി അറബ് രാജ്യങ്ങളിലെ കലാകാരന്മാര് പങ്കെടുക്കുന്ന പരിപാടി ഏറെ വൈവിധ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഫെസ്റ്റിവലിന്റെ ഭാഗമായി ഷാര്ജ ആര്ട് മ്യൂസിയത്തില് മാത്രം ഏതാണ്ട് 55 ലധികം പരിപാടികള് അരങ്ങേറും.അല് മജാസ് വാട്ടര് ഫ്രണ്ട്, മറായ ആര്ട് സെന്റര് തുടങ്ങിയവയാണ് മറ്റ് വേദികള്.വിവിധ പ്രദര്ശനങ്ങള്ക്ക് പുറമെ സെമിനാറുകള് ശില്പശാലകള് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.കലാകാരന്മാരുടെ സംഗമ വേദിയായ ഇസ്ലാമിക് ആര്ട് ഫെസ്റ്റിവല് ചക്രവാളം എന്ന പ്രമേയത്തിന് അടിസ്ഥാനമാക്കിയാണ് പരിപാടികള് അണിയിച്ചൊരുക്കിയിരിക്കുന്നത്.ഷാര്ജ ഇസ്ലാമിക് ആര്ട് ഫെസ്റ്റിവലിന്റെ 21 ആം എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്.ഷെയ്ഖ് മുഹമ്മദ് ബിന് സഊദ് അല് ഖാസിമി മേള ഉദ്ഘാടനം ചെയ്തു.മര്വാന് അല് സര്ക്കല്, മനാല് അതായ എന്നിവര് ഉദ്ഘാടന ചടങ്ങില് സംബന്ധിച്ചു
ഷാര്ജ ഇസ്ലാമിക് ആര്ട് ഫെസ്റ്റിവലിന് തുടക്കമായി: ഫെസ്റ്റിവല് 2019 ജനുവരി 19 വരെ
https://malayalam.oneindia.com/nri/sharjah-islamic-festival-get-started-216220.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഷാര്ജ: യുഎഇ സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിയുടെ രക്ഷാകര്ത്യത്തിലാണ് ഷാര്ജ ഇസ്ലാമിക് ആര്ട് ഫെസ്റ്റിവല് അരങ്ങേറുന്നത്.ഷാര്ജ സാംസ്കാരിക വിഭാഗം സംഘടിപ്പിച്ചിട്ടുളള ഫെസ്റ്റിവല് 2019 ജനുവരി 19 വരെ നീണ്ടു നില്ക്കും.യുഎഇ യില് നിന്നടക്കം നിരവധി അറബ് രാജ്യങ്ങളിലെ കലാകാരന്മാര് പങ്കെടുക്കുന്ന പരിപാടി ഏറെ വൈവിധ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഫെസ്റ്റിവലിന്റെ ഭാഗമായി ഷാര്ജ ആര്ട് മ്യൂസിയത്തില് മാത്രം ഏതാണ്ട് 55 ലധികം പരിപാടികള് അരങ്ങേറും.അല് മജാസ് വാട്ടര് ഫ്രണ്ട്, മറായ ആര്ട് സെന്റര് തുടങ്ങിയവയാണ് മറ്റ് വേദികള്.വിവിധ പ്രദര്ശനങ്ങള്ക്ക് പുറമെ സെമിനാറുകള് ശില്പശാലകള് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.കലാകാരന്മാരുടെ സംഗമ വേദിയായ ഇസ്ലാമിക് ആര്ട് ഫെസ്റ്റിവല് ചക്രവാളം എന്ന പ്രമേയത്തിന് അടിസ്ഥാനമാക്കിയാണ് പരിപാടികള് അണിയിച്ചൊരുക്കിയിരിക്കുന്നത്.ഷാര്ജ ഇസ്ലാമിക് ആര്ട് ഫെസ്റ്റിവലിന്റെ 21 ആം എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്.ഷെയ്ഖ് മുഹമ്മദ് ബിന് സഊദ് അല് ഖാസിമി മേള ഉദ്ഘാടനം ചെയ്തു.മര്വാന് അല് സര്ക്കല്, മനാല് അതായ എന്നിവര് ഉദ്ഘാടന ചടങ്ങില് സംബന്ധിച്ചു ### Headline : ഷാര്ജ ഇസ്ലാമിക് ആര്ട് ഫെസ്റ്റിവലിന് തുടക്കമായി: ഫെസ്റ്റിവല് 2019 ജനുവരി 19 വരെ
10162
എടത്വാ: ഓട്ടോയില് പോയ സഹോദരി തിരികെ എത്താഞ്ഞതിനെ ചൊല്ലിയുള്ള തര്ക്കം ഓട്ടോ ഡ്രൈവര് കുത്തേറ്റ് മരിച്ചു.തലവടി കളങ്ങര അമ്പ്രയില് പുത്തന്പറമ്പില് അനില് (40) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് സംഭവം.രാവിലെ ഓട്ടോയില് കയറിപ്പോയ പെണ്കുട്ടി രാത്രി വൈകിയും വീട്ടിലെത്താഞ്ഞതിനെ ചൊല്ലി സഹോദരനും സുഹൃത്തും അനിലിന്റെ വീട്ടിലെത്തി ചോദ്യംചെയ്തതാണ് കൊലപാതകത്തില് കലാശിച്ചത്.മുനമ്പം മനുഷ്യക്കടത്ത്: ശ്രീകാന്തൻ താമസിച്ചത് കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ, ഒരുമാസത്തോളമെടുത്താണ് അഭയാര്ഥി സംഘത്തെ കടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു, വിശദാന്വേഷണത്തിനു പോലീസ് ഓട്ടോയില് കയറിയ പെണ്കുട്ടിയെ തിരികെ അമ്പ്രയില് പാലത്തില് ഇറക്കിയെന്ന് അനില് പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ വെട്ടി പരിക്കേല്പ്പിക്കുകയായിരുന്നു.വെട്ടേറ്റ അനിലിനെ എടത്വാ സ്വകാര്യ ആശുപത്രിയില് എത്തിച്ചശേഷം വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.അനിലിന്റെ ശരീരത്ത് ആറോളം കുത്തും, അഞ്ചോളം വെട്ടും ഏറ്റിട്ടുള്ളതായാണ് പ്രാധമിക നിഗമനം.വെട്ടേറ്റ അനിലിന്റെ അലര്ച്ചകേട്ട് ഓടിയെത്തിയ ഭാര്യ സന്ധ്യയ്ക്കും വെട്ടേറ്റിരുന്നു.ഇവരെ വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.സന്ധ്യ ഏഴ് മാസം ഗര്ഭിണിയാണ്.കൊലപാതകത്തിന് ശേഷം ഒളിവില്പോയ പെണ്കുട്ടിയുടെ സഹോദരന് കൊച്ചുപറമ്പില് കെവിന് (19), ഇരുപ്പൂട്ടില്ചിറ അമല് (അപ്പു22) എന്നിവരെ പോലീസ് കസ്റ്റഡിയില് എടുത്തു.ആലപ്പുഴയില് നിന്നെത്തിയ ഫിംഗര് പ്രിന്റ് വിദഗ്ദരും, ഡോഗ് സ്ക്വോഡും പരിശോധന നടത്തി.എടത്വാ എസ്.ഐ സിസില് ക്രിസ്റ്റില് രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.കാണാതായ പെണ്കുട്ടി ഇന്നലെ പുലര്ച്ചേ തിരികെ എത്തിയെന്ന് സൂചനയുണ്ട്
ഓട്ടോയിൽ പോയ സഹോദരി തിരികെ എത്തിയില്ല; തർക്കം... ആലപ്പുഴയിൽ ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു
https://malayalam.oneindia.com/news/alappuzha/auto-driver-killed-in-alappuzha-217445.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : എടത്വാ: ഓട്ടോയില് പോയ സഹോദരി തിരികെ എത്താഞ്ഞതിനെ ചൊല്ലിയുള്ള തര്ക്കം ഓട്ടോ ഡ്രൈവര് കുത്തേറ്റ് മരിച്ചു.തലവടി കളങ്ങര അമ്പ്രയില് പുത്തന്പറമ്പില് അനില് (40) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് സംഭവം.രാവിലെ ഓട്ടോയില് കയറിപ്പോയ പെണ്കുട്ടി രാത്രി വൈകിയും വീട്ടിലെത്താഞ്ഞതിനെ ചൊല്ലി സഹോദരനും സുഹൃത്തും അനിലിന്റെ വീട്ടിലെത്തി ചോദ്യംചെയ്തതാണ് കൊലപാതകത്തില് കലാശിച്ചത്.മുനമ്പം മനുഷ്യക്കടത്ത്: ശ്രീകാന്തൻ താമസിച്ചത് കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ, ഒരുമാസത്തോളമെടുത്താണ് അഭയാര്ഥി സംഘത്തെ കടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു, വിശദാന്വേഷണത്തിനു പോലീസ് ഓട്ടോയില് കയറിയ പെണ്കുട്ടിയെ തിരികെ അമ്പ്രയില് പാലത്തില് ഇറക്കിയെന്ന് അനില് പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ വെട്ടി പരിക്കേല്പ്പിക്കുകയായിരുന്നു.വെട്ടേറ്റ അനിലിനെ എടത്വാ സ്വകാര്യ ആശുപത്രിയില് എത്തിച്ചശേഷം വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.അനിലിന്റെ ശരീരത്ത് ആറോളം കുത്തും, അഞ്ചോളം വെട്ടും ഏറ്റിട്ടുള്ളതായാണ് പ്രാധമിക നിഗമനം.വെട്ടേറ്റ അനിലിന്റെ അലര്ച്ചകേട്ട് ഓടിയെത്തിയ ഭാര്യ സന്ധ്യയ്ക്കും വെട്ടേറ്റിരുന്നു.ഇവരെ വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.സന്ധ്യ ഏഴ് മാസം ഗര്ഭിണിയാണ്.കൊലപാതകത്തിന് ശേഷം ഒളിവില്പോയ പെണ്കുട്ടിയുടെ സഹോദരന് കൊച്ചുപറമ്പില് കെവിന് (19), ഇരുപ്പൂട്ടില്ചിറ അമല് (അപ്പു22) എന്നിവരെ പോലീസ് കസ്റ്റഡിയില് എടുത്തു.ആലപ്പുഴയില് നിന്നെത്തിയ ഫിംഗര് പ്രിന്റ് വിദഗ്ദരും, ഡോഗ് സ്ക്വോഡും പരിശോധന നടത്തി.എടത്വാ എസ്.ഐ സിസില് ക്രിസ്റ്റില് രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.കാണാതായ പെണ്കുട്ടി ഇന്നലെ പുലര്ച്ചേ തിരികെ എത്തിയെന്ന് സൂചനയുണ്ട് ### Headline : ഓട്ടോയിൽ പോയ സഹോദരി തിരികെ എത്തിയില്ല; തർക്കം... ആലപ്പുഴയിൽ ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു
10163
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ നാളെ ഉദ്ഘാടനം ചെയ്യും.സെപ്തംബര് 25 മുതല് നടത്തുന്ന ലൈന് ചാര്ജിംഗ് വിജയകരമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമര്പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിനാണ് ചടങ്ങ്.ഈ ലൈൻ യാഥാർത്ഥ്യമായതോടെ കൂടംകുളത്തു നിന്നും വൈദ്യുതി കേരളത്തിൽ എത്തിക്കാനാകും.800 മെഗാവാട്ട് അധിക വൈദ്യുതി എത്തിക്കാം.1300 കോടി രൂപയാണ് പദ്ധതിച്ചെലവ്.ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തു നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും.ഇടമൺ-കൊച്ചി 400 കെ.വി.ലൈൻ (148.3 കി.മീ) പൂർത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെൽവേലി-കൊച്ചി-ഉദുമൽപെട്ട് 400 കെ.വി പവർ ഹൈവേ (437 കി.മീ)യാണ് യാഥാർഥ്യമായിരിക്കുന്നത്.2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോൾ കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടു കിലോ വോൾട്ട് വർധന സാധ്യമായി.പരമാവധി ശേഷിയിൽ വൈദ്യുതി എത്തിച്ചിരുന്ന ഉദുമൽപെട്ട്-പാലക്കാട്, മൈസൂർ-അരീക്കോട് അന്തർസംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ലൈനിലൂടെ ഈ വർഷം സെപ്തംബർ 25നാണ് വൈദ്യുതി കടത്തിവിട്ടു തുടങ്ങിയത്
സ്വപ്ന പദ്ധതി യാഥാര്ഥ്യം: ഇടമണ്- കൊച്ചി പവര് ഹൈവേ ഉദ്ഘാടനം നാളെ
https://www.malayalamexpress.in/archives/923673/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ നാളെ ഉദ്ഘാടനം ചെയ്യും.സെപ്തംബര് 25 മുതല് നടത്തുന്ന ലൈന് ചാര്ജിംഗ് വിജയകരമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമര്പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിനാണ് ചടങ്ങ്.ഈ ലൈൻ യാഥാർത്ഥ്യമായതോടെ കൂടംകുളത്തു നിന്നും വൈദ്യുതി കേരളത്തിൽ എത്തിക്കാനാകും.800 മെഗാവാട്ട് അധിക വൈദ്യുതി എത്തിക്കാം.1300 കോടി രൂപയാണ് പദ്ധതിച്ചെലവ്.ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തു നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും.ഇടമൺ-കൊച്ചി 400 കെ.വി.ലൈൻ (148.3 കി.മീ) പൂർത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെൽവേലി-കൊച്ചി-ഉദുമൽപെട്ട് 400 കെ.വി പവർ ഹൈവേ (437 കി.മീ)യാണ് യാഥാർഥ്യമായിരിക്കുന്നത്.2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോൾ കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടു കിലോ വോൾട്ട് വർധന സാധ്യമായി.പരമാവധി ശേഷിയിൽ വൈദ്യുതി എത്തിച്ചിരുന്ന ഉദുമൽപെട്ട്-പാലക്കാട്, മൈസൂർ-അരീക്കോട് അന്തർസംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ലൈനിലൂടെ ഈ വർഷം സെപ്തംബർ 25നാണ് വൈദ്യുതി കടത്തിവിട്ടു തുടങ്ങിയത് ### Headline : സ്വപ്ന പദ്ധതി യാഥാര്ഥ്യം: ഇടമണ്- കൊച്ചി പവര് ഹൈവേ ഉദ്ഘാടനം നാളെ
10164
വിഷയം ഗ്യാസ് 'ഇത് വലിയ കഷ്ടമാണ്'; ശോഭ സുരേന്ദ്രന്റെ വീഡിയോ തിരിഞ്ഞു കൊത്തുന്നു, സോഷ്യൽ മീഡിയയിൽ വൈറലായി ട്രോൾ!! 13, 2020, 11:20 ചൂട് കൂടുമ്പോൾ വീട്ടിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുമോ? ശാസ്ത്രം ഇതാണ് 22, 2019, 15:55 ഗ്യാസിൽ നിന്നു തീ പടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു: സംഭവം വിഴിഞ്ഞത്ത്, തീയണച്ചത് അഗ്നിശമന സേന 3, 2019, 16:23 ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: വൻ ദുരന്തം ഒഴിവായി, പൊട്ടിത്തെറി അടുക്കളയോട് ചേർന്ന് ഷെഡ്ഡിൽ!! 24, 2019, 18:31 തൃശൂരിൽ അനധികൃത പാചകവാതക വില്പ്പന കേന്ദ്രത്തില് റെയ്ഡ്; മുന്നൂറോളം സിലണ്ടറുകള് പിടിച്ചെടുത്തു 30, 2019, 00:33 സമ്പൂര്ണ എല് പി ജി ജില്ലയാകാനൊരുങ്ങി വയനാട്; ഇതുവരെ നല്കിയത് 15000 കണക്ഷന് 4, 2019, 18:53 എലത്തൂരില് രാസദുരന്തം! മിനിറ്റുകള്ക്കുള്ളില് ഓള് ക്ലിയര്, ദുരന്തത്തെ നേരിടാന് പുതിയ പാഠങ്ങള് 27, 2018, 09:45 പ്രധാന്മന്ത്രി ഉജ്വല്യോജന പദ്ധതി: ഗ്യാസ് ഏജന്സികള് നടത്തിയത് വന് സാമ്പത്തികതട്ടിപ്പ്! 22, 2018, 09:10 മലപ്പുറത്ത് ടാങ്കര് ലോറി മറിഞ്ഞു, വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു, വീടുകളില് തീ കത്തിക്കരുത് 21, 2018, 08:11 ഇന്ധനവില: ഹര്ത്താലുമായി സഹകരിക്കും, അന്തിമ സമരത്തിന് സമയമായെന്ന് മുസ്ലിം ലീഗ്
ഗ്യാസ്: Latest ഗ്യാസ്
https://malayalam.oneindia.com/topic/%E0%B4%97%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ഗ്യാസ് 'ഇത് വലിയ കഷ്ടമാണ്'; ശോഭ സുരേന്ദ്രന്റെ വീഡിയോ തിരിഞ്ഞു കൊത്തുന്നു, സോഷ്യൽ മീഡിയയിൽ വൈറലായി ട്രോൾ!! 13, 2020, 11:20 ചൂട് കൂടുമ്പോൾ വീട്ടിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുമോ? ശാസ്ത്രം ഇതാണ് 22, 2019, 15:55 ഗ്യാസിൽ നിന്നു തീ പടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു: സംഭവം വിഴിഞ്ഞത്ത്, തീയണച്ചത് അഗ്നിശമന സേന 3, 2019, 16:23 ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: വൻ ദുരന്തം ഒഴിവായി, പൊട്ടിത്തെറി അടുക്കളയോട് ചേർന്ന് ഷെഡ്ഡിൽ!! 24, 2019, 18:31 തൃശൂരിൽ അനധികൃത പാചകവാതക വില്പ്പന കേന്ദ്രത്തില് റെയ്ഡ്; മുന്നൂറോളം സിലണ്ടറുകള് പിടിച്ചെടുത്തു 30, 2019, 00:33 സമ്പൂര്ണ എല് പി ജി ജില്ലയാകാനൊരുങ്ങി വയനാട്; ഇതുവരെ നല്കിയത് 15000 കണക്ഷന് 4, 2019, 18:53 എലത്തൂരില് രാസദുരന്തം! മിനിറ്റുകള്ക്കുള്ളില് ഓള് ക്ലിയര്, ദുരന്തത്തെ നേരിടാന് പുതിയ പാഠങ്ങള് 27, 2018, 09:45 പ്രധാന്മന്ത്രി ഉജ്വല്യോജന പദ്ധതി: ഗ്യാസ് ഏജന്സികള് നടത്തിയത് വന് സാമ്പത്തികതട്ടിപ്പ്! 22, 2018, 09:10 മലപ്പുറത്ത് ടാങ്കര് ലോറി മറിഞ്ഞു, വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു, വീടുകളില് തീ കത്തിക്കരുത് 21, 2018, 08:11 ഇന്ധനവില: ഹര്ത്താലുമായി സഹകരിക്കും, അന്തിമ സമരത്തിന് സമയമായെന്ന് മുസ്ലിം ലീഗ് ### Headline : ഗ്യാസ്: Latest ഗ്യാസ്
10165
മുംബൈ: സ്പെഷല് പ്രസാദം തരാമെന്ന് വാഗ്ദാനം ചെയ്തശേഷം വീട്ടമ്മയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള് പകര്ത്തുകയും ചെയ്ത കേസില് പൂജാരി അറസ്റ്റിലായി.സൗത്ത് മുംബൈയിലെ കല്ബാദേവി സ്വദേശിയായ പ്രേം സിങ് പാര്മര് ആണ് അറസ്റ്റിലായത്.2013 മുതല് ഇയാള് വീട്ടമ്മയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി.കോട്ടന് ഗ്രീന് ഏരിയയിലെ ഒരു ക്ഷേത്രത്തില് പൂജാരിയായിരുന്ന പരാമര് 2013ലാണ് വീട്ടമ്മയെ കണ്ടുമുട്ടുന്നത്.ക്ഷേത്രത്തില് പതിവായി സന്ദര്ശനം നടത്തുമായിരുന്ന വീട്ടമ്മയുമായി സൗഹൃദത്തിലാവുകയും പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.സ്പെഷല് പ്രസാദം തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പൂജാരി വീട്ടമ്മയെ ക്ഷണിച്ചത്.വീട്ടില്വെച്ച് പൂജാരി നല്കിയ വെള്ളം കുടിച്ചശേഷം അബോധാവസ്ഥയിലായ വീട്ടമ്മയെ പരാമര് ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള് പകര്ത്തുകയും ചെയ്തു.ഈ ചിത്രങ്ങള്കാട്ടി ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.ഇതിനിടെ വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങള് അയക്കുകയും ചെയ്തു.പൂജാരിയുടെ പീഡനം വര്ധിച്ചുവന്നതോടെ സ്ത്രീ ഭര്ത്താവിനോട് പരാതിപ്പെട്ടതിനെ തുടര്ന്നാണ് സംഭവം പുറത്താകുന്നത്.ഭര്ത്താവിനൊപ്പം ഗാംദേവി പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ ബലാത്സംഗ പരാതി നല്കുകയായിരുന്നു.പരാതിയില് അന്വേഷണം നടത്തിയശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില് ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയില് വിട്ടു
സ്പെഷല് പ്രസാദം വാഗ്ദാനം ചെയ്ത് പൂജാരി വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള് പകര്ത്തി
https://malayalam.oneindia.com/news/india/mumbai-temple-priest-molested-woman-offering-special-prasad-145052.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: സ്പെഷല് പ്രസാദം തരാമെന്ന് വാഗ്ദാനം ചെയ്തശേഷം വീട്ടമ്മയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള് പകര്ത്തുകയും ചെയ്ത കേസില് പൂജാരി അറസ്റ്റിലായി.സൗത്ത് മുംബൈയിലെ കല്ബാദേവി സ്വദേശിയായ പ്രേം സിങ് പാര്മര് ആണ് അറസ്റ്റിലായത്.2013 മുതല് ഇയാള് വീട്ടമ്മയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി.കോട്ടന് ഗ്രീന് ഏരിയയിലെ ഒരു ക്ഷേത്രത്തില് പൂജാരിയായിരുന്ന പരാമര് 2013ലാണ് വീട്ടമ്മയെ കണ്ടുമുട്ടുന്നത്.ക്ഷേത്രത്തില് പതിവായി സന്ദര്ശനം നടത്തുമായിരുന്ന വീട്ടമ്മയുമായി സൗഹൃദത്തിലാവുകയും പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.സ്പെഷല് പ്രസാദം തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പൂജാരി വീട്ടമ്മയെ ക്ഷണിച്ചത്.വീട്ടില്വെച്ച് പൂജാരി നല്കിയ വെള്ളം കുടിച്ചശേഷം അബോധാവസ്ഥയിലായ വീട്ടമ്മയെ പരാമര് ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള് പകര്ത്തുകയും ചെയ്തു.ഈ ചിത്രങ്ങള്കാട്ടി ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.ഇതിനിടെ വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങള് അയക്കുകയും ചെയ്തു.പൂജാരിയുടെ പീഡനം വര്ധിച്ചുവന്നതോടെ സ്ത്രീ ഭര്ത്താവിനോട് പരാതിപ്പെട്ടതിനെ തുടര്ന്നാണ് സംഭവം പുറത്താകുന്നത്.ഭര്ത്താവിനൊപ്പം ഗാംദേവി പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ ബലാത്സംഗ പരാതി നല്കുകയായിരുന്നു.പരാതിയില് അന്വേഷണം നടത്തിയശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില് ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയില് വിട്ടു ### Headline : സ്പെഷല് പ്രസാദം വാഗ്ദാനം ചെയ്ത് പൂജാരി വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള് പകര്ത്തി
10166
ഇടുക്കി: പീരുമേട് കസ്റ്റഡി മരണ കേസില് ഉള്പ്പെട്ട രണ്ട് പോലീസുകാര്ക്കെതിരെ കൊലക്കുറ്റം ചുമത്തി.നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവര്ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.ഇരുവരേയും ഇന്ന് രാവിലെയോടെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു.ക്രൈബ്രാഞ്ച് സംഘം ഇന്നലെ വൈകീടോടെ ഇരുവരേയും കസ്റ്റഡിയില് എടുത്തിരുന്നു.ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്റെ മറവില് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര് കഴിഞ്ഞ 21 നാണ് പീര്മേട് സബ് ജയിലില് കഴിയവെ മരിച്ചത്.ന്യൂമോണിയയാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്ദ്ദനത്തിലുണ്ടായ ആന്തര മുറിവുകളാണെന്ന് പോസ്റ്റുമാര്ട്ടം റിപ്പോര്ട്ട് പുറത്ത് വന്നിരുന്നു.രാഹുലിന്റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്പ് പുതിയ അധ്യക്ഷന് സംഭവത്തില് ഇതുവരെ ഏഴ് പോലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.അഞ്ച് പേരെ സ്ഥാലം മാറ്റുകയും ചെയ്തിരുന്നു.ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.കസ്റ്റഡി മരണത്തില് പോലീസുകാര് കുറ്റക്കാരണെങ്കില് സര്വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സര്ക്കാര് ആരേയും സംരക്ഷിക്കില്ല.കസ്റ്റഡി മരണത്തില് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും നിയമസഭയില് മുഖ്യമന്ത്രി പറഞ്ഞിരുന്നു
പീര്മേട് കസ്റ്റഡി മരണം; എസ്ഐ ഉള്പ്പെടെ രണ്ട് പോലീസുകാര്ക്കെതിരെ കൊലക്കുറ്റം
https://malayalam.oneindia.com/news/kerala/peerumedu-custody-death-murder-charge-against-si-228916.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇടുക്കി: പീരുമേട് കസ്റ്റഡി മരണ കേസില് ഉള്പ്പെട്ട രണ്ട് പോലീസുകാര്ക്കെതിരെ കൊലക്കുറ്റം ചുമത്തി.നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവര്ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.ഇരുവരേയും ഇന്ന് രാവിലെയോടെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു.ക്രൈബ്രാഞ്ച് സംഘം ഇന്നലെ വൈകീടോടെ ഇരുവരേയും കസ്റ്റഡിയില് എടുത്തിരുന്നു.ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്റെ മറവില് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര് കഴിഞ്ഞ 21 നാണ് പീര്മേട് സബ് ജയിലില് കഴിയവെ മരിച്ചത്.ന്യൂമോണിയയാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്ദ്ദനത്തിലുണ്ടായ ആന്തര മുറിവുകളാണെന്ന് പോസ്റ്റുമാര്ട്ടം റിപ്പോര്ട്ട് പുറത്ത് വന്നിരുന്നു.രാഹുലിന്റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്പ് പുതിയ അധ്യക്ഷന് സംഭവത്തില് ഇതുവരെ ഏഴ് പോലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.അഞ്ച് പേരെ സ്ഥാലം മാറ്റുകയും ചെയ്തിരുന്നു.ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.കസ്റ്റഡി മരണത്തില് പോലീസുകാര് കുറ്റക്കാരണെങ്കില് സര്വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സര്ക്കാര് ആരേയും സംരക്ഷിക്കില്ല.കസ്റ്റഡി മരണത്തില് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും നിയമസഭയില് മുഖ്യമന്ത്രി പറഞ്ഞിരുന്നു ### Headline : പീര്മേട് കസ്റ്റഡി മരണം; എസ്ഐ ഉള്പ്പെടെ രണ്ട് പോലീസുകാര്ക്കെതിരെ കൊലക്കുറ്റം
10167
കൊച്ചി: എഫ്സിസി സന്യാസി സഭയില് നിന്നും മാനന്തവാടി കാരയ്ക്കാമല മഠത്തില് നിന്നും പുറത്ത് പോകണമെന്ന അന്ത്യശാസനം തള്ളി സിസ്റ്റര് ലൂസി കളപ്പുരക്കല്.പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വത്തിക്കാന് പൗരസ്ത്യ തിരുസമൂഹത്തിന് അപ്പീല് നല്കിയെന്നും മഠത്തില് തുടരുമെന്നും ലൂസി പ്രതികരിച്ചു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില് പ്രതിയായ ബിഷപ്പ് ഫ്രാങ്കോക്കെതിരായ സമരത്തില് സജീവസാന്നിധ്യമായിരുന്ന സിസ്റ്റര് ലൂസിയെ വിവധ അച്ചടക്കലംഘനങ്ങള് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കാന് തീരുമാനിച്ചത്.മെയ് 11 ന് ചേര്ന്ന ജനറല് കൗണ്സില് യോഗത്തിലായിരുന്നു തീരുമാനം.കാനോന് നിയമപ്രകാരം കന്യാസ്ത്രീകള് പാലിക്കേണ്ട ചട്ടങ്ങള് ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്കിയിരുന്നു.സഭാനിയമങ്ങള് തുടര്ച്ചയായി ലംഘിച്ചെന്നും വിശദീകരണങ്ങള് തൃപ്തികരമല്ലെന്നും കാണിച്ച് നേരത്തെ സിസ്റ്റര് ലൂസിക്ക് മദര് സുപ്പീരയറിന്റെ പുറത്താക്കല് നോട്ടീസ് ലഭിച്ചിരുന്നു.ഇന്നായിരുന്നു മാനന്തവാടി കാരയ്ക്കാമാല മഠത്തില് നിന്നും പുറത്തുപോകാനുള്ള അവസാന ദിവസം.മഠത്തില് നിന്നും കൂട്ടിക്കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര് ലൂസിയുടെ കുടുംബത്തിനും കത്ത് ലഭിച്ചു.തന്റെ ഭാഗത്ത് തെറ്റില്ലെന്നും ജീവിതാവസാനം വരെ സന്യന്യാ സിസഭയില് തുടരണമെന്ന ആഗ്രഹവും പ്രകടിപ്പിച്ച് റോമിലേക്ക് അപ്പീല് നല്കിയിട്ടുണെന്നും ഇതിന് മറുപടികിട്ടുന്നതുവരെ തുടരാമെന്നും സിസ്റ്റര് ലൂസി പറഞ്ഞു.കൂടാതെ നിയമവഴികളും തേടിയിട്ടുണ്ട്.കന്യാസ്ത്രീ സമരത്തില് പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്ച്ചയായി മാധ്യമങ്ങള്ക്ക് അഭിമുഖം നല്കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര് വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ലൂസി കളപ്പുരക്കലിനെതിരെ സഭ ഉന്നയിച്ചിരുന്നത്
സഭയില് നിന്നും പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീല് നല്കി സിസ്റ്റര് ലൂസി കളപ്പുരക്കല്
https://www.malayalamexpress.in/archives/764040/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: എഫ്സിസി സന്യാസി സഭയില് നിന്നും മാനന്തവാടി കാരയ്ക്കാമല മഠത്തില് നിന്നും പുറത്ത് പോകണമെന്ന അന്ത്യശാസനം തള്ളി സിസ്റ്റര് ലൂസി കളപ്പുരക്കല്.പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വത്തിക്കാന് പൗരസ്ത്യ തിരുസമൂഹത്തിന് അപ്പീല് നല്കിയെന്നും മഠത്തില് തുടരുമെന്നും ലൂസി പ്രതികരിച്ചു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില് പ്രതിയായ ബിഷപ്പ് ഫ്രാങ്കോക്കെതിരായ സമരത്തില് സജീവസാന്നിധ്യമായിരുന്ന സിസ്റ്റര് ലൂസിയെ വിവധ അച്ചടക്കലംഘനങ്ങള് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കാന് തീരുമാനിച്ചത്.മെയ് 11 ന് ചേര്ന്ന ജനറല് കൗണ്സില് യോഗത്തിലായിരുന്നു തീരുമാനം.കാനോന് നിയമപ്രകാരം കന്യാസ്ത്രീകള് പാലിക്കേണ്ട ചട്ടങ്ങള് ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്കിയിരുന്നു.സഭാനിയമങ്ങള് തുടര്ച്ചയായി ലംഘിച്ചെന്നും വിശദീകരണങ്ങള് തൃപ്തികരമല്ലെന്നും കാണിച്ച് നേരത്തെ സിസ്റ്റര് ലൂസിക്ക് മദര് സുപ്പീരയറിന്റെ പുറത്താക്കല് നോട്ടീസ് ലഭിച്ചിരുന്നു.ഇന്നായിരുന്നു മാനന്തവാടി കാരയ്ക്കാമാല മഠത്തില് നിന്നും പുറത്തുപോകാനുള്ള അവസാന ദിവസം.മഠത്തില് നിന്നും കൂട്ടിക്കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര് ലൂസിയുടെ കുടുംബത്തിനും കത്ത് ലഭിച്ചു.തന്റെ ഭാഗത്ത് തെറ്റില്ലെന്നും ജീവിതാവസാനം വരെ സന്യന്യാ സിസഭയില് തുടരണമെന്ന ആഗ്രഹവും പ്രകടിപ്പിച്ച് റോമിലേക്ക് അപ്പീല് നല്കിയിട്ടുണെന്നും ഇതിന് മറുപടികിട്ടുന്നതുവരെ തുടരാമെന്നും സിസ്റ്റര് ലൂസി പറഞ്ഞു.കൂടാതെ നിയമവഴികളും തേടിയിട്ടുണ്ട്.കന്യാസ്ത്രീ സമരത്തില് പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്ച്ചയായി മാധ്യമങ്ങള്ക്ക് അഭിമുഖം നല്കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര് വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ലൂസി കളപ്പുരക്കലിനെതിരെ സഭ ഉന്നയിച്ചിരുന്നത് ### Headline : സഭയില് നിന്നും പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീല് നല്കി സിസ്റ്റര് ലൂസി കളപ്പുരക്കല്
10168
മുബൈ: മരുമകളെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തി അമ്മായി അമ്മ പോലീസില് കീഴടങ്ങി.മുംബൈയിലെ നാരായണണ് നഗറിലാണ് സംഭവം.കൊല നടത്താനുപയോഗിച്ച ആയുധങ്ങളുമായി പ്രതിയായ റാഷിദ വാസനി (56) പോലീസില് കീഴടങ്ങുകയായിരുന്നു.സല്മ (24) ,ഷമീം ഷെയ്ക്ക് (54) എന്നിവരാണ് കൊല്ലപ്പട്ടത്.ഭക്ഷണത്തില് വിഷം ചേര്ത്ത് നല്കി ഇരുവരുടയും കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.45 ദിവസം പ്രായമുളള കുഞ്ഞിന്റെ അമ്മയാണ് സല്മ.കുഞ്ഞിനെ നോക്കാനെത്തിയ മാതാവ് കൊല്ലപ്പെട്ട സല്മയും റാഷിദയുമായി എപ്പോഴും വഴക്കു കൂടാറുണ്ടായിരുന്നു.വീട്ടില് കുഞ്ഞിനെ നോക്കാനെത്തിയതായിരുന്നു സല്മയുടെ മാതാവ്.മൂത്ത കുട്ടിയുടെ മുന്നില് വെച്ച് അമ്മയുടെ കഴുത്തറുത്തു റാഷിദ കൊലനടത്താന് നേരത്തേ പദ്ധതിയിട്ടിരുന്നെന്നാണ് പോലീസ് പറയുന്നത്.ഇവര്ക്ക് നല്കിയ ഭക്ഷണത്തില് വിഷം ചേര്ക്കുകയായിരുന്നു.തുടര്ന്ന് ബോധം നഷ്ടപ്പെട്ട ഇരുവരുടെും കഴുത്തറുത്തു കൊലനടത്തുകയും ചെയ്തു.മകന്റെ രണ്ടര വയസ്സുള്ള മൂത്ത കുട്ടിയുടെ മുന്നില് വച്ചാണ് ഇവര് കൃത്യം നടത്തിയത്.പോലീസില് കീഴടങ്ങി കൊലപാതകത്തിനു ശേഷം കൃത്യം നടത്താനുപയോഗിച്ച ആയുധവുമായാണ് റാഷിദ പോലീസില് കീഴടങ്ങിയത്.യുവതിയെ പിന്നീട് കോടതിയില് ഹാജരാക്കി.മകന്റെ കുടുംബം വീട്ടില് താമസിക്കുന്നതില് പരാതി കൊലനടത്തിയതിന്റെ യഥാര്ത്ഥ കാരണം ഇനിയും വ്യക്തമല്ല.മകനും കുടുംബവും വീട്ടില് താമസിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്
അമ്മായിയമ്മ മരുമകളെയും അമ്മയെയും കഴുത്തറുത്തു കൊലപ്പെടുത്തി പോലീസില് കീഴടങ്ങി
https://malayalam.oneindia.com/news/india/mumbra-woman-hacks-daughter-in-law-her-mum-surrenders-154479.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുബൈ: മരുമകളെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തി അമ്മായി അമ്മ പോലീസില് കീഴടങ്ങി.മുംബൈയിലെ നാരായണണ് നഗറിലാണ് സംഭവം.കൊല നടത്താനുപയോഗിച്ച ആയുധങ്ങളുമായി പ്രതിയായ റാഷിദ വാസനി (56) പോലീസില് കീഴടങ്ങുകയായിരുന്നു.സല്മ (24) ,ഷമീം ഷെയ്ക്ക് (54) എന്നിവരാണ് കൊല്ലപ്പട്ടത്.ഭക്ഷണത്തില് വിഷം ചേര്ത്ത് നല്കി ഇരുവരുടയും കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.45 ദിവസം പ്രായമുളള കുഞ്ഞിന്റെ അമ്മയാണ് സല്മ.കുഞ്ഞിനെ നോക്കാനെത്തിയ മാതാവ് കൊല്ലപ്പെട്ട സല്മയും റാഷിദയുമായി എപ്പോഴും വഴക്കു കൂടാറുണ്ടായിരുന്നു.വീട്ടില് കുഞ്ഞിനെ നോക്കാനെത്തിയതായിരുന്നു സല്മയുടെ മാതാവ്.മൂത്ത കുട്ടിയുടെ മുന്നില് വെച്ച് അമ്മയുടെ കഴുത്തറുത്തു റാഷിദ കൊലനടത്താന് നേരത്തേ പദ്ധതിയിട്ടിരുന്നെന്നാണ് പോലീസ് പറയുന്നത്.ഇവര്ക്ക് നല്കിയ ഭക്ഷണത്തില് വിഷം ചേര്ക്കുകയായിരുന്നു.തുടര്ന്ന് ബോധം നഷ്ടപ്പെട്ട ഇരുവരുടെും കഴുത്തറുത്തു കൊലനടത്തുകയും ചെയ്തു.മകന്റെ രണ്ടര വയസ്സുള്ള മൂത്ത കുട്ടിയുടെ മുന്നില് വച്ചാണ് ഇവര് കൃത്യം നടത്തിയത്.പോലീസില് കീഴടങ്ങി കൊലപാതകത്തിനു ശേഷം കൃത്യം നടത്താനുപയോഗിച്ച ആയുധവുമായാണ് റാഷിദ പോലീസില് കീഴടങ്ങിയത്.യുവതിയെ പിന്നീട് കോടതിയില് ഹാജരാക്കി.മകന്റെ കുടുംബം വീട്ടില് താമസിക്കുന്നതില് പരാതി കൊലനടത്തിയതിന്റെ യഥാര്ത്ഥ കാരണം ഇനിയും വ്യക്തമല്ല.മകനും കുടുംബവും വീട്ടില് താമസിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത് ### Headline : അമ്മായിയമ്മ മരുമകളെയും അമ്മയെയും കഴുത്തറുത്തു കൊലപ്പെടുത്തി പോലീസില് കീഴടങ്ങി
10169
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ചുമതലയേറ്റു.തിരുവനന്തപുരത്തെ പാര്ട്ടി ആസ്ഥാനത്ത് വി മുരളീധരന് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല് ചടങ്ങ്.ബിജെപിയുടെ പുതുയുഗത്തിന്റെ തുടക്കമെന്നായിരുന്നു വി മുരളീധരന് സുരേന്ദ്രന്റെ ചടങ്ങില് പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടത്.'പി ജയരാജനേയും വെകിളി പിടിച്ച പാർട്ടിക്കൂട്ടത്തേയും നിയന്ത്രിക്കാൻ പിണറായി മുൻകൈ എടുക്കണം': ബല്റാം നേമം എംഎല്എ ഒ രാജഗോപാല്, പിപി മുകുന്ദന് തുടങ്ങിയ മുതിര്ന്ന നേതാക്കളും സ്ഥാനമേറ്റെടുക്കല് ചടങ്ങില് പങ്കെടുത്തു.എറെ കാലമായി പാര്ട്ടിയോട് അകന്നു കഴിയുന്ന പിപി മുകുന്ദന് അടക്കമുള്ള ഒരു വിഭാഗം നേതാക്കള് സുരേന്ദ്രന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ചടങ്ങില് പങ്കെടുത്തത്.അതേസമയം, മുന് സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല് സെക്രട്ടറി ശോഭ സുരേന്ദ്രന്, എന്നിവര് ചടങ്ങിന് എത്താതിരുന്നത് ശ്രദ്ധേയമാണ്.മറ്റ് പരിപാടികള് ഉള്ളതിനാല് സ്ഥാനമേറ്റെടുക്കല് ചടങ്ങിന് എത്തില്ലെന്ന് കുമ്മനം രാജശേഖരന് അറിയിച്ചിരുന്നുവെന്നാണ് വിശദീകരണം.എഎന് രാധാകൃഷ്ണന് ഏറെ വൈകിയാണ് പാര്ട്ടി ആസ്ഥാനത്ത് എത്തിയത്.എംടി രമേശ് റെയിൽവെ സ്റ്റേഷനിലെ സ്വീകരണത്തിൽ മാത്രമാണ് പങ്കെടുത്തത്.വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി തമ്പാനൂര് റെയില്വെ സ്റ്റേഷനില് നിന്നും തുറന്ന വാഹനത്തിലായിരുന്നു കെ സുരേന്ദ്രനെ പാര്ട്ടി ആസ്ഥാനത്തേക്ക് സ്വീകരിച്ചത്.ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്വത്തില് നിരവധി പ്രവര്ത്തകരാണ് സ്വീകരണ പരിപാടിയില് പങ്കെടുത്തത്
കെ സുരേന്ദ്രന് അധ്യക്ഷനായി ചുമതലയേറ്റു; കുമ്മനവും ശോഭ സുരേന്ദ്രനും പരിപാടിയില് പങ്കെടുത്തില്ല
https://malayalam.oneindia.com/news/kerala/k-surendran-takes-charge-as-bjp-kerala-state-president-242518.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ചുമതലയേറ്റു.തിരുവനന്തപുരത്തെ പാര്ട്ടി ആസ്ഥാനത്ത് വി മുരളീധരന് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല് ചടങ്ങ്.ബിജെപിയുടെ പുതുയുഗത്തിന്റെ തുടക്കമെന്നായിരുന്നു വി മുരളീധരന് സുരേന്ദ്രന്റെ ചടങ്ങില് പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടത്.'പി ജയരാജനേയും വെകിളി പിടിച്ച പാർട്ടിക്കൂട്ടത്തേയും നിയന്ത്രിക്കാൻ പിണറായി മുൻകൈ എടുക്കണം': ബല്റാം നേമം എംഎല്എ ഒ രാജഗോപാല്, പിപി മുകുന്ദന് തുടങ്ങിയ മുതിര്ന്ന നേതാക്കളും സ്ഥാനമേറ്റെടുക്കല് ചടങ്ങില് പങ്കെടുത്തു.എറെ കാലമായി പാര്ട്ടിയോട് അകന്നു കഴിയുന്ന പിപി മുകുന്ദന് അടക്കമുള്ള ഒരു വിഭാഗം നേതാക്കള് സുരേന്ദ്രന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ചടങ്ങില് പങ്കെടുത്തത്.അതേസമയം, മുന് സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല് സെക്രട്ടറി ശോഭ സുരേന്ദ്രന്, എന്നിവര് ചടങ്ങിന് എത്താതിരുന്നത് ശ്രദ്ധേയമാണ്.മറ്റ് പരിപാടികള് ഉള്ളതിനാല് സ്ഥാനമേറ്റെടുക്കല് ചടങ്ങിന് എത്തില്ലെന്ന് കുമ്മനം രാജശേഖരന് അറിയിച്ചിരുന്നുവെന്നാണ് വിശദീകരണം.എഎന് രാധാകൃഷ്ണന് ഏറെ വൈകിയാണ് പാര്ട്ടി ആസ്ഥാനത്ത് എത്തിയത്.എംടി രമേശ് റെയിൽവെ സ്റ്റേഷനിലെ സ്വീകരണത്തിൽ മാത്രമാണ് പങ്കെടുത്തത്.വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി തമ്പാനൂര് റെയില്വെ സ്റ്റേഷനില് നിന്നും തുറന്ന വാഹനത്തിലായിരുന്നു കെ സുരേന്ദ്രനെ പാര്ട്ടി ആസ്ഥാനത്തേക്ക് സ്വീകരിച്ചത്.ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്വത്തില് നിരവധി പ്രവര്ത്തകരാണ് സ്വീകരണ പരിപാടിയില് പങ്കെടുത്തത് ### Headline : കെ സുരേന്ദ്രന് അധ്യക്ഷനായി ചുമതലയേറ്റു; കുമ്മനവും ശോഭ സുരേന്ദ്രനും പരിപാടിയില് പങ്കെടുത്തില്ല
10170
ഒരിക്കലെങ്കിലും മനസ്സിൽ പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല.പ്രണയത്തിന്റെ മാസമാണ് ഫെബ്രുവരി.ഫെബ്രുവരി 14 ആണ് പ്രണയദിനം.പ്രണയം അറിയിക്കാനും സമ്മാനങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കാനുമായി കമിതാക്കൾ കാത്തിരിക്കുന്ന ദിനം.പ്രണയം എക്കാലത്തുമുണ്ട്, എന്നാൽ പ്രണയത്തിനായി വാലന്റൈൻസ് ഡേ എന്ന ദിനം കടന്നു വന്നത് എഡി അഞ്ചാം നൂറ്റാണ്ടോടെയാണ്.റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവർത്തി തൂക്കിലേറ്റിയ വാലന്റൈൻ എന്ന പുരോഹിതന്റെ പേരിലാണ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത്.വിൽ യു ബി മൈ വാലന്റൈൻ എന്ന ഒറ്റ ചോദ്യം കൊണ്ട് പ്രണയം തുടങ്ങാനാകും.വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾ ഏറ്റവും കൂടുതൽ പരസ്പരം സമ്മാനിക്കുന്നത് ചുവന്ന റോസാ പുഷ്പങ്ങളാണ്.പ്രണയദിനത്തെക്കുറിച്ചോർക്കുമ്പോൾ മനസിലേക്ക് വരുന്ന മറ്റൊരു സമ്മാനമാണ് കുട്ടിത്തം തുളുമ്പുന്ന ടെഡി ബിയറുകൾ.പ്രണയലേഖനങ്ങൾ ഇപ്പോൾ പതിവില്ലാത്ത ഒരു കാര്യമാണെങ്കിലും പ്രണയം തുളുമ്പുന്ന ഓന്നോ രണ്ടോ വരികളെഴുതിയ ആശംസാ കാർഡുകൾ ഇന്നും പുതിയ പ്രണയജോഡികൾക്ക് പ്രിയപ്പെട്ട സമ്മാനമാണ്.കൈ നിറയെ ചോക്ലേറ്റുമായി കാമുകിയെ കാണാനെത്തുന്നവരും കുറവല്ല.പ്രണയദിനം കമിതാക്കളുടെ മാത്രമല്ല കച്ചവടക്കാരുടെ കൂടി ആഘോഷമായി മാറിയിരിക്കുകയാണ്.വാലന്റൈൻസ് ദിനത്തിലെ വമ്പൻ ഓഫറുകളുടെ പ്രഖ്യാപനം ഫെബ്രുവരിയുടെ തുടക്കം മുതൽ വന്നു തുടങ്ങിയിരുന്നു.അമേരിക്കയിൽ ഇന്നത്തെ വാലന്റൈൻസ് ഡേ വിപണി ഏകദേശം 20 ബില്യൺ ഡോളറിന്റേതാണ്.പ്രണയമില്ലാത്തവർക്കായുള്ള ആഘോഷ പരിപാടികളും ഒട്ടും കുറവല്ല
നിന്നോടെനിക്കുള്ള പ്രണയം പറയുവാൻ ഞാൻ കാത്തിരുന്ന ദിനം..... പ്രണയം തുളുമ്പുന്ന വാലന്റൈൻസ് ഡേ
https://malayalam.oneindia.com/feature/february-14-valentienes-day-219210.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഒരിക്കലെങ്കിലും മനസ്സിൽ പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല.പ്രണയത്തിന്റെ മാസമാണ് ഫെബ്രുവരി.ഫെബ്രുവരി 14 ആണ് പ്രണയദിനം.പ്രണയം അറിയിക്കാനും സമ്മാനങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കാനുമായി കമിതാക്കൾ കാത്തിരിക്കുന്ന ദിനം.പ്രണയം എക്കാലത്തുമുണ്ട്, എന്നാൽ പ്രണയത്തിനായി വാലന്റൈൻസ് ഡേ എന്ന ദിനം കടന്നു വന്നത് എഡി അഞ്ചാം നൂറ്റാണ്ടോടെയാണ്.റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവർത്തി തൂക്കിലേറ്റിയ വാലന്റൈൻ എന്ന പുരോഹിതന്റെ പേരിലാണ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത്.വിൽ യു ബി മൈ വാലന്റൈൻ എന്ന ഒറ്റ ചോദ്യം കൊണ്ട് പ്രണയം തുടങ്ങാനാകും.വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾ ഏറ്റവും കൂടുതൽ പരസ്പരം സമ്മാനിക്കുന്നത് ചുവന്ന റോസാ പുഷ്പങ്ങളാണ്.പ്രണയദിനത്തെക്കുറിച്ചോർക്കുമ്പോൾ മനസിലേക്ക് വരുന്ന മറ്റൊരു സമ്മാനമാണ് കുട്ടിത്തം തുളുമ്പുന്ന ടെഡി ബിയറുകൾ.പ്രണയലേഖനങ്ങൾ ഇപ്പോൾ പതിവില്ലാത്ത ഒരു കാര്യമാണെങ്കിലും പ്രണയം തുളുമ്പുന്ന ഓന്നോ രണ്ടോ വരികളെഴുതിയ ആശംസാ കാർഡുകൾ ഇന്നും പുതിയ പ്രണയജോഡികൾക്ക് പ്രിയപ്പെട്ട സമ്മാനമാണ്.കൈ നിറയെ ചോക്ലേറ്റുമായി കാമുകിയെ കാണാനെത്തുന്നവരും കുറവല്ല.പ്രണയദിനം കമിതാക്കളുടെ മാത്രമല്ല കച്ചവടക്കാരുടെ കൂടി ആഘോഷമായി മാറിയിരിക്കുകയാണ്.വാലന്റൈൻസ് ദിനത്തിലെ വമ്പൻ ഓഫറുകളുടെ പ്രഖ്യാപനം ഫെബ്രുവരിയുടെ തുടക്കം മുതൽ വന്നു തുടങ്ങിയിരുന്നു.അമേരിക്കയിൽ ഇന്നത്തെ വാലന്റൈൻസ് ഡേ വിപണി ഏകദേശം 20 ബില്യൺ ഡോളറിന്റേതാണ്.പ്രണയമില്ലാത്തവർക്കായുള്ള ആഘോഷ പരിപാടികളും ഒട്ടും കുറവല്ല ### Headline : നിന്നോടെനിക്കുള്ള പ്രണയം പറയുവാൻ ഞാൻ കാത്തിരുന്ന ദിനം..... പ്രണയം തുളുമ്പുന്ന വാലന്റൈൻസ് ഡേ
10171
ലഖ്നൗ: പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി സിആര്പിഎഫ്.പ്രിയങ്കയുടെ സുരക്ഷയില് യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ല.എന്നാല് പ്രിയങ്ക കടുത്ത പ്രോട്ടോക്കോള് ലംഘനമാണ് വരുത്തിയത്.സ്കൂട്ടറില് യാത്ര ചെയ്തത് കൊണ്ടാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതായി ആരോപണങ്ങള് ഉയരുന്നതെന്നും സിആര്പിഎഫ് പറഞ്ഞു.സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് സിആര്പിഎഫ് പ്രിയങ്കയ്ക്കായി ഒരുക്കുന്നത്.പ്രിയങ്ക മുമ്പേ പറയാതെ യാത്രാ മാര്ഗം മാറ്റിയത് കൊണ്ട് സുരക്ഷ കൃത്യമായി ഒരുക്കാന് സാധിച്ചില്ല.ഇത് പ്രിയങ്കയുടെ ഭാഗത്തുള്ള പ്രോട്ടോക്കോള് ലംഘനമാണെന്നും സിആര്പിഎഫ് പറഞ്ഞു.യാത്രയ്ക്കിടെ സാധാരണക്കാരന്റെ വാഹനത്തിലേക്കാണ് പ്രിയങ്ക എത്തിയത്.സുരക്ഷ വേണമെന്ന് അറിഞ്ഞിട്ടും ഇവര് സ്കൂട്ടറില് യാത്ര ചെയ്യുകയായിരുന്നു.യാത്രയില് ഉടനീളം സിപിആര്പിഎഫ് മികച്ച രീതിയിലാണ് പ്രിയങ്കയ്ക്ക് സുരക്ഷയൊരുക്കിയത്.പ്രോട്ടോക്കോള് ലംഘനമുണ്ടായെന്ന് പ്രിയങ്കയെ അറിയിച്ചിരുന്നു.അതിന് ശേഷവും അവര്ക്ക് സുരക്ഷ ഒരുക്കിയിരുന്നുവെന്ന് സിആര്പിഎഫ് പറഞ്ഞു.പ്രിയങ്കയുടെ യാത്രകളില് കോണ്ഗ്രസ് സ്ഥാപക ദിനത്തില് പങ്കെടുക്കുന്നത് മാത്രമാണ് ആ ദിവസം ഴഉണ്ടയിരുന്നത്.എന്നാല് സുരക്ഷാ ഏജന്സിയെ അറിയിക്കാതെയാണ് അവര് പ്രോഗ്രാമുകള് നടത്തിയതെന്നും പ്രിയങ്ക പറഞ്ഞു.കഴിഞ്ഞ ദിവസമാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്.തന്നെ ഉത്തര്പ്രദേശ് പോലീസ് മുന് ഐപിഎസ് ഓഫീസ് ദരാപുരിയെ സന്ദര്ശിക്കാന് പോകുന്നതിനിടെ തടഞ്ഞെന്നും, കൈയ്യേറ്റം ചെയ്തെന്നും പ്രിയങ്ക ആരോപിച്ചു.ഇത് വലിയ വിവാദങ്ങള്ക്കാണ് തിരികൊളുത്തിയത്.പ്രിയങ്കയുടെ കഴുത്തിന് പോലീസ് പിടിച്ചെന്നാണ് ആരോപണം.അവരെ നിലത്ത് തള്ളിയിട്ടെന്നും ആരോപണമുണ്ട്.ഇതിനൊടുവിലാണ് ഒരു സ്കൂട്ടറില് കയറി പ്രിയങ്ക സ്ഥലത്തെത്തിയത്.അതേസമയം പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്ന വാദങ്ങള് തെറ്റാണെന്നും സിആര്പിഎഫ് അറിയിച്ചു
സുരക്ഷാ വീഴ്ച്ചയില്ല... പ്രിയങ്ക സ്കൂട്ടറില് കയറിയത് പ്രോട്ടോക്കോള് ലംഘനമെന്ന് സിആര്പിഎഫ്
https://malayalam.oneindia.com/news/india/no-breach-in-priyanka-gandhis-security-crpf-239470.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നൗ: പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി സിആര്പിഎഫ്.പ്രിയങ്കയുടെ സുരക്ഷയില് യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ല.എന്നാല് പ്രിയങ്ക കടുത്ത പ്രോട്ടോക്കോള് ലംഘനമാണ് വരുത്തിയത്.സ്കൂട്ടറില് യാത്ര ചെയ്തത് കൊണ്ടാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതായി ആരോപണങ്ങള് ഉയരുന്നതെന്നും സിആര്പിഎഫ് പറഞ്ഞു.സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് സിആര്പിഎഫ് പ്രിയങ്കയ്ക്കായി ഒരുക്കുന്നത്.പ്രിയങ്ക മുമ്പേ പറയാതെ യാത്രാ മാര്ഗം മാറ്റിയത് കൊണ്ട് സുരക്ഷ കൃത്യമായി ഒരുക്കാന് സാധിച്ചില്ല.ഇത് പ്രിയങ്കയുടെ ഭാഗത്തുള്ള പ്രോട്ടോക്കോള് ലംഘനമാണെന്നും സിആര്പിഎഫ് പറഞ്ഞു.യാത്രയ്ക്കിടെ സാധാരണക്കാരന്റെ വാഹനത്തിലേക്കാണ് പ്രിയങ്ക എത്തിയത്.സുരക്ഷ വേണമെന്ന് അറിഞ്ഞിട്ടും ഇവര് സ്കൂട്ടറില് യാത്ര ചെയ്യുകയായിരുന്നു.യാത്രയില് ഉടനീളം സിപിആര്പിഎഫ് മികച്ച രീതിയിലാണ് പ്രിയങ്കയ്ക്ക് സുരക്ഷയൊരുക്കിയത്.പ്രോട്ടോക്കോള് ലംഘനമുണ്ടായെന്ന് പ്രിയങ്കയെ അറിയിച്ചിരുന്നു.അതിന് ശേഷവും അവര്ക്ക് സുരക്ഷ ഒരുക്കിയിരുന്നുവെന്ന് സിആര്പിഎഫ് പറഞ്ഞു.പ്രിയങ്കയുടെ യാത്രകളില് കോണ്ഗ്രസ് സ്ഥാപക ദിനത്തില് പങ്കെടുക്കുന്നത് മാത്രമാണ് ആ ദിവസം ഴഉണ്ടയിരുന്നത്.എന്നാല് സുരക്ഷാ ഏജന്സിയെ അറിയിക്കാതെയാണ് അവര് പ്രോഗ്രാമുകള് നടത്തിയതെന്നും പ്രിയങ്ക പറഞ്ഞു.കഴിഞ്ഞ ദിവസമാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്.തന്നെ ഉത്തര്പ്രദേശ് പോലീസ് മുന് ഐപിഎസ് ഓഫീസ് ദരാപുരിയെ സന്ദര്ശിക്കാന് പോകുന്നതിനിടെ തടഞ്ഞെന്നും, കൈയ്യേറ്റം ചെയ്തെന്നും പ്രിയങ്ക ആരോപിച്ചു.ഇത് വലിയ വിവാദങ്ങള്ക്കാണ് തിരികൊളുത്തിയത്.പ്രിയങ്കയുടെ കഴുത്തിന് പോലീസ് പിടിച്ചെന്നാണ് ആരോപണം.അവരെ നിലത്ത് തള്ളിയിട്ടെന്നും ആരോപണമുണ്ട്.ഇതിനൊടുവിലാണ് ഒരു സ്കൂട്ടറില് കയറി പ്രിയങ്ക സ്ഥലത്തെത്തിയത്.അതേസമയം പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്ന വാദങ്ങള് തെറ്റാണെന്നും സിആര്പിഎഫ് അറിയിച്ചു ### Headline : സുരക്ഷാ വീഴ്ച്ചയില്ല... പ്രിയങ്ക സ്കൂട്ടറില് കയറിയത് പ്രോട്ടോക്കോള് ലംഘനമെന്ന് സിആര്പിഎഫ്
10172
ൂര് പൂര വിളംബര ചടങ്ങുകള്ക്ക് പിന്നാലെയാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത് തൃശൂര്: വിവാദക്കുരുക്കുകള്ക്കിടയില് തൃശൂര് പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്.തൃശൂര് പൂര വിളംബര ചടങ്ങുകള്ക്ക് പിന്നാലെയാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.നാളെ മുതല് 200 വര്ഷം പഴക്കമുള്ള ഒരു ആചാരം തുടങ്ങുകയാണ്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില് നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് ദേവിയുടെ തിടമ്പു കൈമാറുകയും ശേഷം രാമചന്ദ്രനാനയെ ലോറിക്കു കൈ മാറുകയും ചെയ്യും എന്നായിരുന്നു ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില് പരിഹസിക്കുന്ന രീതിയില് കുറിച്ചത്.തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂര് പൂരത്തിന് വിലക്കിയതില് പ്രതിഷേധിച്ച് ആനകളെ വിട്ടുനല്കില്ലെന്ന് ആന ഉടമകള് അറിയിച്ചിരുന്നു.ഇതിന് പിന്നാലെ സര്ക്കാര് നിയമോപദേശം തേടുകയും ചെയ്തു.ഇതേത്തുടര്ന്ന് കര്ശന ഉപാധികളോടെ പൂര വിളംബര ചടങ്ങിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കളക്ടര് അനുമതി നല്കുകയായിരുന്നു.എന്നാല് ഒരു മണിക്കൂര് നേരത്തേക്കാണ് അനുമതി നല്കിയത്.ചടങ്ങിന് ശേഷം ആനയെ ലോറിയില് കയറ്റി ക്ഷേത്രപരിസരത്തുനിന്നും കൊണ്ടു പോയി.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം : നാളെ മുതല് ഇരുനൂറു വര്ഷം പഴക്കമുള്ള ഒരാചാരം തുടങ്ങും.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില് നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് ദേവിയുടെ തിടമ്പു കൈമാറുകയും ശേഷം രാമചന്ദ്രനാനയെ ലോറിക്കു കൈ മാറുകയും ചെയ്യും
നാളെ മുതല് 200 വര്ഷം പഴക്കമുള്ള ഒരു ആചാരം തുടങ്ങുകയാണ്; ശാരദക്കുട്ടി കുറിപ്പ്
https://bignewskerala.com/2019/05/12/saradakkutty-fb-post/40440/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ൂര് പൂര വിളംബര ചടങ്ങുകള്ക്ക് പിന്നാലെയാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത് തൃശൂര്: വിവാദക്കുരുക്കുകള്ക്കിടയില് തൃശൂര് പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്.തൃശൂര് പൂര വിളംബര ചടങ്ങുകള്ക്ക് പിന്നാലെയാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.നാളെ മുതല് 200 വര്ഷം പഴക്കമുള്ള ഒരു ആചാരം തുടങ്ങുകയാണ്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില് നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് ദേവിയുടെ തിടമ്പു കൈമാറുകയും ശേഷം രാമചന്ദ്രനാനയെ ലോറിക്കു കൈ മാറുകയും ചെയ്യും എന്നായിരുന്നു ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില് പരിഹസിക്കുന്ന രീതിയില് കുറിച്ചത്.തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂര് പൂരത്തിന് വിലക്കിയതില് പ്രതിഷേധിച്ച് ആനകളെ വിട്ടുനല്കില്ലെന്ന് ആന ഉടമകള് അറിയിച്ചിരുന്നു.ഇതിന് പിന്നാലെ സര്ക്കാര് നിയമോപദേശം തേടുകയും ചെയ്തു.ഇതേത്തുടര്ന്ന് കര്ശന ഉപാധികളോടെ പൂര വിളംബര ചടങ്ങിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കളക്ടര് അനുമതി നല്കുകയായിരുന്നു.എന്നാല് ഒരു മണിക്കൂര് നേരത്തേക്കാണ് അനുമതി നല്കിയത്.ചടങ്ങിന് ശേഷം ആനയെ ലോറിയില് കയറ്റി ക്ഷേത്രപരിസരത്തുനിന്നും കൊണ്ടു പോയി.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം : നാളെ മുതല് ഇരുനൂറു വര്ഷം പഴക്കമുള്ള ഒരാചാരം തുടങ്ങും.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില് നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് ദേവിയുടെ തിടമ്പു കൈമാറുകയും ശേഷം രാമചന്ദ്രനാനയെ ലോറിക്കു കൈ മാറുകയും ചെയ്യും ### Headline : നാളെ മുതല് 200 വര്ഷം പഴക്കമുള്ള ഒരു ആചാരം തുടങ്ങുകയാണ്; ശാരദക്കുട്ടി കുറിപ്പ്
10173
തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പില് പ്രതികൾ നൽകിയ മൊഴികളിൽ പലതും കള്ളമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.ഒരാൾ ചോദ്യപേപ്പർ കൊണ്ടു തന്നുവെന്ന ഗോകുലിന്റെ മൊഴി വിശ്വസനീയമല്ല.മൊബൈലോ സ്മാർട് വാച്ചോ ഉപയോഗിച്ച് ചോദ്യപ്പേപ്പര് ചോര്ത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്.പരീക്ഷാ ദിവസം പ്രതികൾ അയച്ച മുഴുവൻ സന്ദേശങ്ങളും ക്രൈംബ്രാഞ്ച് വീണ്ടെടുത്ത് തുടങ്ങി.യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ തുടങ്ങിയതിന് പിന്നാലെ വിദ്യാർത്ഥിയെന്ന് തോന്നിക്കുന്ന ഒരാൾ ചോദ്യപേപ്പർ കൊണ്ടു തന്നൂവെന്നാണ് ഉത്തരങ്ങൾ അയച്ച് നൽകിയ ഗൊകുലിന്റെ മൊഴി.എന്നാൽ ഇത് ആരാണെന്നോ ഇയാൾക്ക് ചോദ്യപേപ്പർ എങ്ങിനെ ലഭിച്ചുവെന്നോ അന്വേഷണത്തിൽ വ്യക്തമായില്ല.ഇത് അന്വേഷണം വഴിതെറ്റിക്കാനായി പറഞ്ഞ കള്ളമൊഴിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.മറ്റൊരാൾ ചോർത്തി നൽകി എന്നതിനേക്കാൾ പ്രതികൾ തന്നെ മൊബൈലോ സ്മാർട് വാച്ചോ ഉപയോഗിച്ച് ചോദ്യപേപ്പർ പുറത്തേക്ക് അയച്ച് നൽകാനുള്ള സാധ്യതയാണ് അന്വേഷണ സംഘം സംശയിക്കുന്നത്.പ്രണവാണ് ഇങ്ങനെ അയച്ചതെന്നും സംശയമുണ്ട്.ആ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രതികൾ മൊബൈലും വാച്ചും നശിപ്പിച്ചതെന്നാണ് നിഗമനം.അതിനാൽ ഹൈടെക് സെല്ലിന്റെ സഹായത്തോടെ പരീക്ഷാ ദിവസം പ്രതികൾ അയച്ച മുഴുവൻ വിവരങ്ങളും വീണ്ടെടുക്കും.പകുതിയോളം സന്ദേശങ്ങൾ ഇതിനകം വീണ്ടെടുത്തിട്ടുണ്ട്.തിങ്കളാഴ്ചയോടെ ഈ നടപടി പൂർത്തിയാകും.അതോടെ ചോദ്യപേപ്പർ ചോർച്ചക്ക് ശാസ്ത്രീയമായ സ്ഥിരീകരണമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ
പി.എസ്.സി പരീക്ഷ തട്ടിപ്പ്: മൊഴികൾ കള്ളം; ചോദ്യപ്പേപ്പര് ചോര്ത്തിയത് മൊബൈലോ സ്മാർട് വാച്ചോ ഉപയോഗിച്ച്
https://www.malayalamexpress.in/archives/818774/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പില് പ്രതികൾ നൽകിയ മൊഴികളിൽ പലതും കള്ളമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.ഒരാൾ ചോദ്യപേപ്പർ കൊണ്ടു തന്നുവെന്ന ഗോകുലിന്റെ മൊഴി വിശ്വസനീയമല്ല.മൊബൈലോ സ്മാർട് വാച്ചോ ഉപയോഗിച്ച് ചോദ്യപ്പേപ്പര് ചോര്ത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്.പരീക്ഷാ ദിവസം പ്രതികൾ അയച്ച മുഴുവൻ സന്ദേശങ്ങളും ക്രൈംബ്രാഞ്ച് വീണ്ടെടുത്ത് തുടങ്ങി.യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ തുടങ്ങിയതിന് പിന്നാലെ വിദ്യാർത്ഥിയെന്ന് തോന്നിക്കുന്ന ഒരാൾ ചോദ്യപേപ്പർ കൊണ്ടു തന്നൂവെന്നാണ് ഉത്തരങ്ങൾ അയച്ച് നൽകിയ ഗൊകുലിന്റെ മൊഴി.എന്നാൽ ഇത് ആരാണെന്നോ ഇയാൾക്ക് ചോദ്യപേപ്പർ എങ്ങിനെ ലഭിച്ചുവെന്നോ അന്വേഷണത്തിൽ വ്യക്തമായില്ല.ഇത് അന്വേഷണം വഴിതെറ്റിക്കാനായി പറഞ്ഞ കള്ളമൊഴിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.മറ്റൊരാൾ ചോർത്തി നൽകി എന്നതിനേക്കാൾ പ്രതികൾ തന്നെ മൊബൈലോ സ്മാർട് വാച്ചോ ഉപയോഗിച്ച് ചോദ്യപേപ്പർ പുറത്തേക്ക് അയച്ച് നൽകാനുള്ള സാധ്യതയാണ് അന്വേഷണ സംഘം സംശയിക്കുന്നത്.പ്രണവാണ് ഇങ്ങനെ അയച്ചതെന്നും സംശയമുണ്ട്.ആ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രതികൾ മൊബൈലും വാച്ചും നശിപ്പിച്ചതെന്നാണ് നിഗമനം.അതിനാൽ ഹൈടെക് സെല്ലിന്റെ സഹായത്തോടെ പരീക്ഷാ ദിവസം പ്രതികൾ അയച്ച മുഴുവൻ വിവരങ്ങളും വീണ്ടെടുക്കും.പകുതിയോളം സന്ദേശങ്ങൾ ഇതിനകം വീണ്ടെടുത്തിട്ടുണ്ട്.തിങ്കളാഴ്ചയോടെ ഈ നടപടി പൂർത്തിയാകും.അതോടെ ചോദ്യപേപ്പർ ചോർച്ചക്ക് ശാസ്ത്രീയമായ സ്ഥിരീകരണമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ ### Headline : പി.എസ്.സി പരീക്ഷ തട്ടിപ്പ്: മൊഴികൾ കള്ളം; ചോദ്യപ്പേപ്പര് ചോര്ത്തിയത് മൊബൈലോ സ്മാർട് വാച്ചോ ഉപയോഗിച്ച്
10174
ഖാര്ത്തൂം: അഴിമതിക്കേസുകളിലും വിദേശ കറന്സി കൈവശം വെച്ചതിനും മുന് പ്രസിഡന്റ് ഒമര് അല് ബഷീറിന്റ വിചാരണ സുഡാനില് ആരംഭിച്ചു.സൗദി രാജ ഭരണകൂടത്തില് നിന്ന് തനിക്ക് കോടികള് ലഭിച്ചതായി ഒമര് അല് ബഷീര് വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.90 മില്ല്യണ് ഡോളര് പണം സൗദിയില് നിന്ന് ലഭിച്ചുവെന്നാണ് ഒമര് അല് ബഷീര് സമ്മതിച്ചത്.ഏറ്റവും അവസാനമായി മുഹമ്മദ് ബിന് സല്മാന്റെ ദൂതര് വഴിയാണ് പണം ലഭിച്ചതെന്ന് ഒമര് ബഷീര് പറഞ്ഞതായി പൊലീസ് ബ്രിഗേഡിയര് അഹ്മദ് അലി പറഞ്ഞു.സര്ക്കാര് ബജറ്റിന് പുറമെ ചിലവഴിക്കാനായി മുഹമ്മദ് ബിന് സല്മാന് നല്കിയ 25 മില്ല്യണ് ഡോളര് സഹായത്തിന്റെ ഭാഗമായിരുന്നു അവസാന തവണയെന്നും ഒമര് അല് ബഷീര് വെളിപ്പെടുത്തിയിട്ടുണ്ട്.2015ല് അന്തരിച്ച അബ്ദുള്ള രാജാവില് നിന്ന് 35, 30 മില്ല്യണ് ഡോളര് പണം വിവിധ ഘട്ടങ്ങളില് സുഡാന് മുന് പ്രസിഡന്റിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് കോടതിയോട് പറഞ്ഞു.അമേരിക്കന്, സുഡാന് കറന്സികളിലായി 7.8 മില്ല്യണ് യൂറോ ഒമര് അല് ബഷീറിന്റെ വീട്ടില് നിന്ന് കണ്ടെടുത്തിരുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചിട്ടുണ്ട്
അഴിമതിക്കേസ്: ഒമര് അല് ബഷീറിന്റ വിചാരണ സുഡാനില് ആരംഭിച്ചു
https://www.malayalamexpress.in/archives/767271/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഖാര്ത്തൂം: അഴിമതിക്കേസുകളിലും വിദേശ കറന്സി കൈവശം വെച്ചതിനും മുന് പ്രസിഡന്റ് ഒമര് അല് ബഷീറിന്റ വിചാരണ സുഡാനില് ആരംഭിച്ചു.സൗദി രാജ ഭരണകൂടത്തില് നിന്ന് തനിക്ക് കോടികള് ലഭിച്ചതായി ഒമര് അല് ബഷീര് വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.90 മില്ല്യണ് ഡോളര് പണം സൗദിയില് നിന്ന് ലഭിച്ചുവെന്നാണ് ഒമര് അല് ബഷീര് സമ്മതിച്ചത്.ഏറ്റവും അവസാനമായി മുഹമ്മദ് ബിന് സല്മാന്റെ ദൂതര് വഴിയാണ് പണം ലഭിച്ചതെന്ന് ഒമര് ബഷീര് പറഞ്ഞതായി പൊലീസ് ബ്രിഗേഡിയര് അഹ്മദ് അലി പറഞ്ഞു.സര്ക്കാര് ബജറ്റിന് പുറമെ ചിലവഴിക്കാനായി മുഹമ്മദ് ബിന് സല്മാന് നല്കിയ 25 മില്ല്യണ് ഡോളര് സഹായത്തിന്റെ ഭാഗമായിരുന്നു അവസാന തവണയെന്നും ഒമര് അല് ബഷീര് വെളിപ്പെടുത്തിയിട്ടുണ്ട്.2015ല് അന്തരിച്ച അബ്ദുള്ള രാജാവില് നിന്ന് 35, 30 മില്ല്യണ് ഡോളര് പണം വിവിധ ഘട്ടങ്ങളില് സുഡാന് മുന് പ്രസിഡന്റിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് കോടതിയോട് പറഞ്ഞു.അമേരിക്കന്, സുഡാന് കറന്സികളിലായി 7.8 മില്ല്യണ് യൂറോ ഒമര് അല് ബഷീറിന്റെ വീട്ടില് നിന്ന് കണ്ടെടുത്തിരുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചിട്ടുണ്ട് ### Headline : അഴിമതിക്കേസ്: ഒമര് അല് ബഷീറിന്റ വിചാരണ സുഡാനില് ആരംഭിച്ചു
10175
രഹസ്യങ്ങൾ ചോർത്തുന്ന മന്ത്രിമാര്; ഒറ്റുകാരൻ ആരെന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക്' 16, 2019, 19:01 മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് എംടി രമേശ് 13, 2019, 17:33 പികെ ശ്യാമളയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ്; സാജന്റെ മരണത്തിന് കാരണം ശ്യാമളയുടെ കുടുംബത്തെ പാര്ട്ണറാക്കാന് വിസമ്മതിച്ചതെന്ന് എംടി രമേശൻ! 12, 2019, 21:18 മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്ച്ച നടത്തി 12, 2019, 12:11 പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും; ജനങ്ങളെ സാരമായി ബാധിക്കില്ല, കാരണം ഇതാണ്...5, 2019, 20:10 മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്, വട്ടിയൂര്ക്കാവില് എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല 16, 2019, 13:41 ശ്രീധരന്പിള്ളയുടെ സ്ഥാനം തെറിക്കും?; സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ സുരേന്ദ്രന് അധ്യക്ഷനായേക്കും 15, 2019, 11:40 ബിജെപി-എസ്ഡിപിഐ സംഘർഷം; മലപ്പുറത്തെ തീരദേശം കലാപഭൂമിയാക്കാനുള്ള സംഘടിത ശ്രമം നടകക്കുന്നു...എൻഐഎ അന്വേഷിക്കണമെന്ന് എംടി രമേശ്!! 4, 2019, 21:04 ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി..യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം! 18, 2019, 19:14 സ്ഥാനാർത്ഥി പട്ടിക സ്വാഗതം ചെയ്ത് പിള്ള;കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ പത്തനംതിട്ട ഉണ്ടായിരുന്നു
എംടി രമേശ്: Latest എംടി രമേശ്
https://malayalam.oneindia.com/topic/%E0%B4%8E%E0%B4%82%E0%B4%9F%E0%B4%BF-%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : രഹസ്യങ്ങൾ ചോർത്തുന്ന മന്ത്രിമാര്; ഒറ്റുകാരൻ ആരെന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക്' 16, 2019, 19:01 മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് എംടി രമേശ് 13, 2019, 17:33 പികെ ശ്യാമളയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ്; സാജന്റെ മരണത്തിന് കാരണം ശ്യാമളയുടെ കുടുംബത്തെ പാര്ട്ണറാക്കാന് വിസമ്മതിച്ചതെന്ന് എംടി രമേശൻ! 12, 2019, 21:18 മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്ച്ച നടത്തി 12, 2019, 12:11 പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും; ജനങ്ങളെ സാരമായി ബാധിക്കില്ല, കാരണം ഇതാണ്...5, 2019, 20:10 മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്, വട്ടിയൂര്ക്കാവില് എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല 16, 2019, 13:41 ശ്രീധരന്പിള്ളയുടെ സ്ഥാനം തെറിക്കും?; സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ സുരേന്ദ്രന് അധ്യക്ഷനായേക്കും 15, 2019, 11:40 ബിജെപി-എസ്ഡിപിഐ സംഘർഷം; മലപ്പുറത്തെ തീരദേശം കലാപഭൂമിയാക്കാനുള്ള സംഘടിത ശ്രമം നടകക്കുന്നു...എൻഐഎ അന്വേഷിക്കണമെന്ന് എംടി രമേശ്!! 4, 2019, 21:04 ശ്രീധരൻ പിളളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി..യുഡിഎഫിന് വോട്ട് മറിച്ചെന്ന് ആരോപണം! 18, 2019, 19:14 സ്ഥാനാർത്ഥി പട്ടിക സ്വാഗതം ചെയ്ത് പിള്ള;കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ പത്തനംതിട്ട ഉണ്ടായിരുന്നു ### Headline : എംടി രമേശ്: Latest എംടി രമേശ്
10176
ദില്ലി: ബംഗാളില് മമതാ ബാനര്ജിക്ക് കനത്ത തിരിച്ചടി.ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്ച്ചയ്ക്ക് ശേഷം പാര്ട്ടിയില് നിന്ന് നിരവധി നേതാക്കള് രാജിക്കൊരുങ്ങുകയാണ്.നേരത്തെ ബിജെപിയിലെത്തിയ മുകുള് റോയിയുടെ മകന് സുബ്രാംശു ബിജെപി യിലേക്ക് പോകാന് ഒരുങ്ങുകയാണ്.ഇയാള്ക്കൊപ്പം തൃണമൂലിന്റെ രണ്ട് എംഎല്എമാരും ബിജെപിയില് ചേരാന് ഒരുങ്ങുകയാണ്.ബംഗാളില് മമതയുടെ തേരോട്ടത്തിന് നേതൃത്വം നല്കിയ നേതാവായിരുന്നു മുകുള് റോയ്.എന്നാല് പാര്ട്ടി വിട്ടതോടെ തൃണമൂലിനെ തകര്ച്ചയിലേക്ക് നയിക്കുന്നതില് നിര്ണായക പങ്കുവഹിക്കുന്ന മുകുള് റോയിയാണ്.സംസ്ഥാനത്ത് 18 സീറ്റുകളാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പില് നേടിയത്.അതേസമയം മുകുള് റോയ് തന്റെ മകനെയും വിമത എംഎല്എമാരെയും കൊണ്ട് ദില്ലിയിലെത്തിയെന്നാണ് സൂചന.തൃണമൂല് എംഎല്എമാരായ ഷില്ബദ്ര ദത്ത, സുനില് സിംഗ് എന്നിവരാണ് പാര്ട്ടി വിടാന് ഒരുങ്ങുന്നത്.ഇവര് അമിത് ഷായുടെ സാന്നിധ്യത്തില് പാര്ട്ടിയില് ചേരും.നേരത്തെ മുകുള് റോയിയുടെ മകനെ പാര്ട്ടി വിരുദ്ധ പ്രവര്ത്തനം നടത്തിയതിന് ആറു വര്ഷത്തേക്ക് സസ്പെന്ഡ് ചെയ്തിരുന്നു.എനിക്ക് ഇനി സമാധാനം ശ്വാസം വിടാന്.തൃണമൂലിലെ പലരും ശ്വാസം മുട്ടിയാണ് ജീവിക്കുന്നതെന്നും സുഭ്രാംശു റോയ് പറഞ്ഞിരുന്നു.അതേസമയം തൃണമൂല് കോണ്ഗ്രസിലെ നിരവധി പേര് പാര്ട്ടി വിടുമെന്ന് റോയ് പറയുന്നു.തന്നെ വ്യാജ കേസില് കുടുക്കാന് സാധ്യതയുണ്ടെന്ന് പിതാവ് മുകള് റോയ് പറഞ്ഞിരുന്നു.അതല്ലെങ്കില് അവര് ആക്രമിക്കുമായിരുന്നു.ഞാന് ബിജെപിയില് ചേരുന്ന കാര്യം ഇതോടെ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു.തൃണമൂല് തനിക്ക് ബഹുമാനം ലഭിച്ചിരുന്നില്ലെന്നും, ഇപ്പോള് ബംഗാളില് സമാധാനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും സുഭ്രാംശു പറഞ്ഞു
മുകുള് റോയിയുടെ മകന് ബിജെപിയിലേക്ക്, ഒപ്പം 2 എംഎല്എമാരും, തൃണമൂലിന് വീണ്ടും തിരിച്ചടി
https://malayalam.oneindia.com/news/india/mukul-roys-son-and-two-tmc-leaders-will-join-bjp-226448.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ബംഗാളില് മമതാ ബാനര്ജിക്ക് കനത്ത തിരിച്ചടി.ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്ച്ചയ്ക്ക് ശേഷം പാര്ട്ടിയില് നിന്ന് നിരവധി നേതാക്കള് രാജിക്കൊരുങ്ങുകയാണ്.നേരത്തെ ബിജെപിയിലെത്തിയ മുകുള് റോയിയുടെ മകന് സുബ്രാംശു ബിജെപി യിലേക്ക് പോകാന് ഒരുങ്ങുകയാണ്.ഇയാള്ക്കൊപ്പം തൃണമൂലിന്റെ രണ്ട് എംഎല്എമാരും ബിജെപിയില് ചേരാന് ഒരുങ്ങുകയാണ്.ബംഗാളില് മമതയുടെ തേരോട്ടത്തിന് നേതൃത്വം നല്കിയ നേതാവായിരുന്നു മുകുള് റോയ്.എന്നാല് പാര്ട്ടി വിട്ടതോടെ തൃണമൂലിനെ തകര്ച്ചയിലേക്ക് നയിക്കുന്നതില് നിര്ണായക പങ്കുവഹിക്കുന്ന മുകുള് റോയിയാണ്.സംസ്ഥാനത്ത് 18 സീറ്റുകളാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പില് നേടിയത്.അതേസമയം മുകുള് റോയ് തന്റെ മകനെയും വിമത എംഎല്എമാരെയും കൊണ്ട് ദില്ലിയിലെത്തിയെന്നാണ് സൂചന.തൃണമൂല് എംഎല്എമാരായ ഷില്ബദ്ര ദത്ത, സുനില് സിംഗ് എന്നിവരാണ് പാര്ട്ടി വിടാന് ഒരുങ്ങുന്നത്.ഇവര് അമിത് ഷായുടെ സാന്നിധ്യത്തില് പാര്ട്ടിയില് ചേരും.നേരത്തെ മുകുള് റോയിയുടെ മകനെ പാര്ട്ടി വിരുദ്ധ പ്രവര്ത്തനം നടത്തിയതിന് ആറു വര്ഷത്തേക്ക് സസ്പെന്ഡ് ചെയ്തിരുന്നു.എനിക്ക് ഇനി സമാധാനം ശ്വാസം വിടാന്.തൃണമൂലിലെ പലരും ശ്വാസം മുട്ടിയാണ് ജീവിക്കുന്നതെന്നും സുഭ്രാംശു റോയ് പറഞ്ഞിരുന്നു.അതേസമയം തൃണമൂല് കോണ്ഗ്രസിലെ നിരവധി പേര് പാര്ട്ടി വിടുമെന്ന് റോയ് പറയുന്നു.തന്നെ വ്യാജ കേസില് കുടുക്കാന് സാധ്യതയുണ്ടെന്ന് പിതാവ് മുകള് റോയ് പറഞ്ഞിരുന്നു.അതല്ലെങ്കില് അവര് ആക്രമിക്കുമായിരുന്നു.ഞാന് ബിജെപിയില് ചേരുന്ന കാര്യം ഇതോടെ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു.തൃണമൂല് തനിക്ക് ബഹുമാനം ലഭിച്ചിരുന്നില്ലെന്നും, ഇപ്പോള് ബംഗാളില് സമാധാനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും സുഭ്രാംശു പറഞ്ഞു ### Headline : മുകുള് റോയിയുടെ മകന് ബിജെപിയിലേക്ക്, ഒപ്പം 2 എംഎല്എമാരും, തൃണമൂലിന് വീണ്ടും തിരിച്ചടി
10177
തിരുവനന്തപുരം: പോലീസ് മേധാവിക്കെതിരായ പരാമര്ശത്തില് തനിക്കെതിരെ കേസ് രജിസ്റ്റര് ചെയ്താല് നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.സംഭവത്തില് ഇതുവരെ തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല.കൂടുതല് പരസ്യപ്രസ്താവനക്ക് ഇല്ലെന്നും തന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.മോദി സര്ക്കാറിന്റെ പ്രവര്ത്തനം കോണ്ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ള പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ബെഹ്റയ്ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരില് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ലോക്നാഥ് ബെഹ്റയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു.അപകീർത്തിക്കേസ് ഫയൽചെയ്യാനാണ് സര്ക്കാര് അനുമതി നല്കിയത്.സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെ പോലെയാണ് ഡിജിപി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളി കുറ്റപ്പെടുത്തിയത്.മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാനുള്ള നീക്കത്തില് സര്ക്കാറിനെതിരെ രൂക്ഷവിമര്ശനമാണ് കോണ്ഗ്രസ് നേതാക്കള് നടത്തിയത്.ഡിജിപിയും അനുമതി നൽകിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല് സെക്രട്ടറി ഉമ്മന് ചാണ്ടി ആരോപിച്ചത്.മാണിയേക്കള് വലിയ എതിരാളി ഇനിയുണ്ടോ? പാലായില് ഇടത് വിജയം സുനിശ്ചിതം; അങ്കം തുടങ്ങി മാണി സി കാപ്പന് നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന് സഞ്ചരിക്കുന്നത്.പൊലീസിനെ വിമര്ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള് ഓങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള മോദി സർക്കാർ പിന്തുടരുന്ന ഫാസിസവും അസഹിഷ്ണുതയും തന്നെയാണ് സി പി എം നേതൃത്വം നൽകുന്ന പിണറായി സർക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തലയും വിമര്ശിച്ചു
കേസെടുത്താല് നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി; പിണാറിയുടേത് മോദിയുടെ പാതയെന്ന് ഉമ്മന്ചാണ്ടി
https://malayalam.oneindia.com/news/kerala/i-will-face-cse-mullappally-ramachandran-232831.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പോലീസ് മേധാവിക്കെതിരായ പരാമര്ശത്തില് തനിക്കെതിരെ കേസ് രജിസ്റ്റര് ചെയ്താല് നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.സംഭവത്തില് ഇതുവരെ തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല.കൂടുതല് പരസ്യപ്രസ്താവനക്ക് ഇല്ലെന്നും തന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.മോദി സര്ക്കാറിന്റെ പ്രവര്ത്തനം കോണ്ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ള പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ബെഹ്റയ്ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരില് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ലോക്നാഥ് ബെഹ്റയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു.അപകീർത്തിക്കേസ് ഫയൽചെയ്യാനാണ് സര്ക്കാര് അനുമതി നല്കിയത്.സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെ പോലെയാണ് ഡിജിപി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളി കുറ്റപ്പെടുത്തിയത്.മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാനുള്ള നീക്കത്തില് സര്ക്കാറിനെതിരെ രൂക്ഷവിമര്ശനമാണ് കോണ്ഗ്രസ് നേതാക്കള് നടത്തിയത്.ഡിജിപിയും അനുമതി നൽകിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല് സെക്രട്ടറി ഉമ്മന് ചാണ്ടി ആരോപിച്ചത്.മാണിയേക്കള് വലിയ എതിരാളി ഇനിയുണ്ടോ? പാലായില് ഇടത് വിജയം സുനിശ്ചിതം; അങ്കം തുടങ്ങി മാണി സി കാപ്പന് നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന് സഞ്ചരിക്കുന്നത്.പൊലീസിനെ വിമര്ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള് ഓങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള മോദി സർക്കാർ പിന്തുടരുന്ന ഫാസിസവും അസഹിഷ്ണുതയും തന്നെയാണ് സി പി എം നേതൃത്വം നൽകുന്ന പിണറായി സർക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തലയും വിമര്ശിച്ചു ### Headline : കേസെടുത്താല് നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി; പിണാറിയുടേത് മോദിയുടെ പാതയെന്ന് ഉമ്മന്ചാണ്ടി
10178
രശ്മി നരേന്ദ്രൻ 4 2017, 17:53 തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല് സെക്രട്ടറിയാണ് ശോഭ സുരേന്ദ്രന്.ബിജെപി മെഡിക്കല് കോളേജ് കോഴ വിവാദത്തില് പാര്ട്ടിയ്ക്ക് വേണ്ടി അതി ശക്തമായി രംഗത്തിറങ്ങിയ ആളുകളില് ഒരാളായിരുന്നു ശോഭ.ഭര്ത്താവിനെ ഇരുത്തി ചാനല് ചര്ച്ചയില് ശോഭ സുരേന്ദ്രന്റെ 'കരണക്കുറ്റി ഭീഷണി'...മിന്നി മിന്നിച്ചു! എന്നാല് ചാനല് ചര്ച്ചകളില് ശോഭ സുരേന്ദ്രന്റെ പ്രകടനങ്ങള്ക്കെതിരെ വ്യാപകമായ വിമര്ശനം സോഷ്യല് മീഡിയയില് ഉയര്ന്നിരുന്നു.ശോഭ സുരേന്ദ്രന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചില പോസ്റ്റുകളും രംഗത്ത് വന്നിരുന്നു.ഏറ്റവും ഒടുവില്, ആര്എസ്എസ് വിട്ട് സിപിഎമ്മില് എത്തിയ സുധീഷ് മിന്നി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള് വിവാദമായിരിക്കുന്നത്.ഒരു ചാനല് ചര്ച്ചയുടെ തുടര്ച്ചയായിട്ടായിരുന്നു സുധീഷ് മിന്നിയുടെ പോസ്റ്റ്.ഇതിനെതിരെയാണ് ഇപ്പോള് ശോഭ സുരേന്ദ്രന് പരാതി നല്കിയിരിക്കുന്നത്.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്കാണ് ശോഭ പരാതി നല്കിയിട്ടുള്ളത്.സുധീഷ് മിന്നിയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകളും ശോഭ സുരേന്ദ്രനെ അപകീര്ത്തിപ്പെടുത്തുന്നതാണ് എന്നാണ് ആക്ഷേപം.തനിക്കെതിരെ ബോധപൂര്വ്വം പ്രചാരണം നടത്തുകയാണ് എന്ന് ശോഭ സുരേന്ദ്രന് ആരോപിക്കുന്നുണ്ട്.തന്റെ പരാതിയില് സ്ത്രീ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കണം എന്നാണ് ശോഭ സുരേന്ദ്രന്റെ ആവശ്യം
ഒടുവില് ശോഭ സുരേന്ദ്രനും പോലീസിന് മുന്നില്... പരാതിയാണ്; സോഷ്യല് മീഡിയക്കെതിരെ
https://malayalam.oneindia.com/news/kerala/sobha-surendran-files-complaint-against-social-media-attack-178177.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : രശ്മി നരേന്ദ്രൻ 4 2017, 17:53 തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല് സെക്രട്ടറിയാണ് ശോഭ സുരേന്ദ്രന്.ബിജെപി മെഡിക്കല് കോളേജ് കോഴ വിവാദത്തില് പാര്ട്ടിയ്ക്ക് വേണ്ടി അതി ശക്തമായി രംഗത്തിറങ്ങിയ ആളുകളില് ഒരാളായിരുന്നു ശോഭ.ഭര്ത്താവിനെ ഇരുത്തി ചാനല് ചര്ച്ചയില് ശോഭ സുരേന്ദ്രന്റെ 'കരണക്കുറ്റി ഭീഷണി'...മിന്നി മിന്നിച്ചു! എന്നാല് ചാനല് ചര്ച്ചകളില് ശോഭ സുരേന്ദ്രന്റെ പ്രകടനങ്ങള്ക്കെതിരെ വ്യാപകമായ വിമര്ശനം സോഷ്യല് മീഡിയയില് ഉയര്ന്നിരുന്നു.ശോഭ സുരേന്ദ്രന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചില പോസ്റ്റുകളും രംഗത്ത് വന്നിരുന്നു.ഏറ്റവും ഒടുവില്, ആര്എസ്എസ് വിട്ട് സിപിഎമ്മില് എത്തിയ സുധീഷ് മിന്നി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള് വിവാദമായിരിക്കുന്നത്.ഒരു ചാനല് ചര്ച്ചയുടെ തുടര്ച്ചയായിട്ടായിരുന്നു സുധീഷ് മിന്നിയുടെ പോസ്റ്റ്.ഇതിനെതിരെയാണ് ഇപ്പോള് ശോഭ സുരേന്ദ്രന് പരാതി നല്കിയിരിക്കുന്നത്.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്കാണ് ശോഭ പരാതി നല്കിയിട്ടുള്ളത്.സുധീഷ് മിന്നിയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകളും ശോഭ സുരേന്ദ്രനെ അപകീര്ത്തിപ്പെടുത്തുന്നതാണ് എന്നാണ് ആക്ഷേപം.തനിക്കെതിരെ ബോധപൂര്വ്വം പ്രചാരണം നടത്തുകയാണ് എന്ന് ശോഭ സുരേന്ദ്രന് ആരോപിക്കുന്നുണ്ട്.തന്റെ പരാതിയില് സ്ത്രീ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കണം എന്നാണ് ശോഭ സുരേന്ദ്രന്റെ ആവശ്യം ### Headline : ഒടുവില് ശോഭ സുരേന്ദ്രനും പോലീസിന് മുന്നില്... പരാതിയാണ്; സോഷ്യല് മീഡിയക്കെതിരെ
10179
ഉത്തര്പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 90 ആയി, 30 പേര് കസ്റ്റഡിയില് 10, 2019, 07:59 എലത്തൂരില് രാസദുരന്തം! മിനിറ്റുകള്ക്കുള്ളില് ഓള് ക്ലിയര്, ദുരന്തത്തെ നേരിടാന് പുതിയ പാഠങ്ങള് 27, 2018, 09:45 ഖനിത്തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം 12ാം ദിവസത്തിലേക്ക്....കുടുങ്ങി കിടക്കുന്നത് 15 പേര്!! 25, 2018, 21:16 ദുരന്ത നിവാരണത്തിന് ഇനി വിദ്യാർത്ഥി സേനയും: കൊല്ലത്ത് 100 കുട്ടികൾക്ക് പരിശീലനം 23, 2018, 17:13 ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ നാശം വിതച്ച് പ്രളയം; വ്യാപക മണ്ണിടിച്ചിൽ, 27 മരണം 14, 2018, 08:07 ഭൂകമ്പം, സുനാമി, അഗ്നിപര്വത സ്ഫോടനം ദുരന്തങ്ങളെല്ലാം ഒരുമിച്ച്; ലോകാവസാനം വരെ സംഭിവിച്ചേക്കാം!! 25, 2018, 16:38 പന്നിയാര് പെന്സ്റ്റോക് ദുരന്തം ഓര്മകളിലൂടെ...ദുരന്തത്തിന്റെ അവശേഷിപ്പുകള്ക്ക് 11 വയസ് 17, 2018, 16:55 2018 ലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് ഇന്ത്യയിൽ? കേരളത്തിലെ പ്രളയം അതിന്റെ ഭാഗം...കണക്കുകൾ ഇങ്ങനെ 15, 2018, 17:15 ചെങ്ങന്നൂർ വൻ ദുരന്തത്തിലേക്ക്...സൈന്യം ഇറങ്ങിയില്ലെങ്കിൽ പതിനായിരങ്ങൾ മരിച്ചുവീഴുമെന്ന് എംഎൽഎ
ദുരന്തം: Latest ദുരന്തം
https://malayalam.oneindia.com/topic/%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഉത്തര്പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 90 ആയി, 30 പേര് കസ്റ്റഡിയില് 10, 2019, 07:59 എലത്തൂരില് രാസദുരന്തം! മിനിറ്റുകള്ക്കുള്ളില് ഓള് ക്ലിയര്, ദുരന്തത്തെ നേരിടാന് പുതിയ പാഠങ്ങള് 27, 2018, 09:45 ഖനിത്തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം 12ാം ദിവസത്തിലേക്ക്....കുടുങ്ങി കിടക്കുന്നത് 15 പേര്!! 25, 2018, 21:16 ദുരന്ത നിവാരണത്തിന് ഇനി വിദ്യാർത്ഥി സേനയും: കൊല്ലത്ത് 100 കുട്ടികൾക്ക് പരിശീലനം 23, 2018, 17:13 ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ നാശം വിതച്ച് പ്രളയം; വ്യാപക മണ്ണിടിച്ചിൽ, 27 മരണം 14, 2018, 08:07 ഭൂകമ്പം, സുനാമി, അഗ്നിപര്വത സ്ഫോടനം ദുരന്തങ്ങളെല്ലാം ഒരുമിച്ച്; ലോകാവസാനം വരെ സംഭിവിച്ചേക്കാം!! 25, 2018, 16:38 പന്നിയാര് പെന്സ്റ്റോക് ദുരന്തം ഓര്മകളിലൂടെ...ദുരന്തത്തിന്റെ അവശേഷിപ്പുകള്ക്ക് 11 വയസ് 17, 2018, 16:55 2018 ലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് ഇന്ത്യയിൽ? കേരളത്തിലെ പ്രളയം അതിന്റെ ഭാഗം...കണക്കുകൾ ഇങ്ങനെ 15, 2018, 17:15 ചെങ്ങന്നൂർ വൻ ദുരന്തത്തിലേക്ക്...സൈന്യം ഇറങ്ങിയില്ലെങ്കിൽ പതിനായിരങ്ങൾ മരിച്ചുവീഴുമെന്ന് എംഎൽഎ ### Headline : ദുരന്തം: Latest ദുരന്തം
10180
തിരുവനന്തപുരം: ചുംബന സമര പ്രതിഷേധത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കൊച്ചി മറൈന്ഡ്രൈവില് നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ നടക്കുന്ന ചുംബന സമര പ്രതിഷേധത്തിനെതിരെയാണ് പാര്ട്ടി സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്.സമരം ചെയ്യുന്നവരുടെ വീട്ടുകാരെങ്കിലും ഈ സമരത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് കോടിയേര് ബാലകൃഷ്ണന് പറഞ്ഞു.സദാചാര പൊലീസിനെതിരെ നടക്കുന്ന സമരങ്ങള് പൊതുസമൂഹത്തിന്റെ അംഗീകാരമുള്ളതാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡിവൈഎഫ്ഐ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ അടക്കമുള്ള ഇടതുസംഘടനകള് രാവിലെ മറൈന്ഡ്രൈവില് സ്നേഹ ഇരിപ്പ് സമരം നടത്തിയിരുന്നു.കെഎസ്യു വലതുപക്ഷ വിദ്യാര്ത്ഥി സംഘടനയായ കഎസ്യു പ്രവര്ത്തകര് കമ്മീഷണര് ഓഫീസിന് മുന്നില് ചൂരല് സമരവും നടത്തി.യുവാക്കളെ തല്ലിയോടിച്ചു ബുധനാഴ്ച്ച വൈകിട്ടായിരുന്നു അരമണിക്കൂറോളം കൊച്ചി മറൈന്ഡ്രൈവില് പോലീസിന്റെ സാന്നിധ്യത്തില് ശിവസേന പ്രവര്ത്തകര് അഴിഞ്ഞാടിയത്.കയ്യില് ചൂരല്വടിയുമായി എത്തിയ ഇരുപതോളം ശിവസേന പ്രവര്ത്തകര് യുവതി യുവാക്കളെ തല്ലിയോടിച്ചു.എസ്ഐക്ക് സസ്പെന്ഷന് നീയൊക്കെ എന്തിനാടി വന്നതെന്ന് ആക്രോശിച്ചായിരുന്നു ശിവസേന പ്രവര്ത്തകരുടെ പൊലീസ് കാവലിലുളള സദാചാര ഗുണ്ടായിസം അരങ്ങേറിയത്.പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് എറണാകുളം സെന്ട്രല് എസ്ഐയെ സസ്പെന്ഡ് ചെയ്യുകയും ഒന്പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു
സമൂഹം അംഗീകരിക്കുന്ന സമരം ചെയ്യണം; ചുംബന സമരത്തെ നിങ്ങളുടെ വീട്ടുകാര് അംഗീകരിക്കുന്നുണ്ടോ? കോടിയേരി
https://malayalam.oneindia.com/news/kerala/kodiyeri-balakrishnan-against-kiss-of-love-protest-166635.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ചുംബന സമര പ്രതിഷേധത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കൊച്ചി മറൈന്ഡ്രൈവില് നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ നടക്കുന്ന ചുംബന സമര പ്രതിഷേധത്തിനെതിരെയാണ് പാര്ട്ടി സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്.സമരം ചെയ്യുന്നവരുടെ വീട്ടുകാരെങ്കിലും ഈ സമരത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് കോടിയേര് ബാലകൃഷ്ണന് പറഞ്ഞു.സദാചാര പൊലീസിനെതിരെ നടക്കുന്ന സമരങ്ങള് പൊതുസമൂഹത്തിന്റെ അംഗീകാരമുള്ളതാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡിവൈഎഫ്ഐ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ അടക്കമുള്ള ഇടതുസംഘടനകള് രാവിലെ മറൈന്ഡ്രൈവില് സ്നേഹ ഇരിപ്പ് സമരം നടത്തിയിരുന്നു.കെഎസ്യു വലതുപക്ഷ വിദ്യാര്ത്ഥി സംഘടനയായ കഎസ്യു പ്രവര്ത്തകര് കമ്മീഷണര് ഓഫീസിന് മുന്നില് ചൂരല് സമരവും നടത്തി.യുവാക്കളെ തല്ലിയോടിച്ചു ബുധനാഴ്ച്ച വൈകിട്ടായിരുന്നു അരമണിക്കൂറോളം കൊച്ചി മറൈന്ഡ്രൈവില് പോലീസിന്റെ സാന്നിധ്യത്തില് ശിവസേന പ്രവര്ത്തകര് അഴിഞ്ഞാടിയത്.കയ്യില് ചൂരല്വടിയുമായി എത്തിയ ഇരുപതോളം ശിവസേന പ്രവര്ത്തകര് യുവതി യുവാക്കളെ തല്ലിയോടിച്ചു.എസ്ഐക്ക് സസ്പെന്ഷന് നീയൊക്കെ എന്തിനാടി വന്നതെന്ന് ആക്രോശിച്ചായിരുന്നു ശിവസേന പ്രവര്ത്തകരുടെ പൊലീസ് കാവലിലുളള സദാചാര ഗുണ്ടായിസം അരങ്ങേറിയത്.പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് എറണാകുളം സെന്ട്രല് എസ്ഐയെ സസ്പെന്ഡ് ചെയ്യുകയും ഒന്പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു ### Headline : സമൂഹം അംഗീകരിക്കുന്ന സമരം ചെയ്യണം; ചുംബന സമരത്തെ നിങ്ങളുടെ വീട്ടുകാര് അംഗീകരിക്കുന്നുണ്ടോ? കോടിയേരി
10181
കോട്ടയം: കട്ടപ്പന കോടതി വിധിക്ക് പിന്നാലെ കേരള കോണ്ഗ്രസ് എമ്മില് മാറ്റം.പാര്ട്ടിയുടെ നിയമസഭാ കക്ഷിനേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തു.സിഎഫ് തോമസാണ് ഉപനേതാവ്.പാര്ട്ടിയുടെ അഞ്ച് എംഎല്എമാരില് മൂന്ന് പേര് യോഗത്തില് പങ്കെടുത്തു.യോഗം നിയമവിധേയമാണെന്ന് പിജെ ജോസഫ് വ്യക്തമാക്കി.ഇതോടെ വന് തിരിച്ചടിയാണ് ജോസ് കെ മാണി വിഭാഗത്തിന് നേരിട്ടിരിക്കുന്നത്.കട്ടപ്പന കോടതിയുടെ വിധി അനുകൂലമെന്ന ജോസ് കെ മാണിയുടെ വാദം കള്ളമാണെന്നും പിജെ ജോസഫ് തുറന്നടിച്ചു.നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് വഴി പാര്ട്ടിയില് അധികാരം ഉറപ്പിക്കാനുള്ള ജോസ് കെ മാണി തീരുമാനിച്ചിരുന്നു.ജോസ് കേരള കോണ്ഗ്രസ് ചെയര്മാന് സ്ഥാനം വഹിക്കുന്നതിനെതിരെ ഇടുക്കി മുന്സിഫ് കോടതിയുടെ സ്റ്റേ തുടരാന് ഇന്ന് കട്ടപ്പന കോടതി നിര്ദേശിച്ചിരുന്നു.ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെ ജോസ് സമീപിച്ചത്.പാര്ട്ടി ഭാരവാഹികളെ ജോസഫ് ഭീഷണിപ്പെടുത്തി കൂടെ നിര്ത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചിരുന്നു.അതേസമയം ജോസ് കെ മാണി സത്യത്തെ വളച്ചൊടിക്കുകയാണെന്ന് ജോസഫ് പറഞ്ഞു.ചെയര്മാനായി ജോസിനെ തിരഞ്ഞെടുത്തത് കോടതി റദ്ദാക്കി.ചെയര്മാന്റെ അസാന്നിധ്യത്തില് വര്ക്കിംഗ് ചെയര്മാനാണ് അധികാരം.വിധിയില് ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.കേരള കോണ്ഗ്രസ് തര്ക്കത്തില് നേരത്തെ ജോസ് കെ മാണിയുടെ കത്തില് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ജോസഫിനോട് വിശദീകരണം തേടിയിരുന്നു.യഥാര്ത്ഥ കേരളാ കോണ്ഗ്രസ് തങ്ങളാണെന്ന് ജോസ് കെ മാണി പറഞ്ഞു.പാര്ട്ടിയും വിപ്പും സെക്രട്ടറിയുമായി മോന്സ് ജോസഫിനെ തിരഞ്ഞെടുത്തതായും ജോസഫ് പറഞ്ഞു.നിയമസഭാ കക്ഷിയില് ഭൂരിപക്ഷമുള്ളതിനാല് തങ്ങള് കമ്മിറ്റിയില് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്ന് പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാതിരുന്നത്.വിധി വന്നിട്ടും കമ്മിറ്റിയില് പങ്കെടുക്കാന് ജോസ് കെ മാണി പക്ഷം തയ്യാറായില്ല.അവരെ ഇക്കാര്യം അറിയിച്ചതാണ്.എന്നാല് വ്യക്തിപരമായ കാരണങ്ങളാല് വരാന് കഴിയില്ലെന്നാണ് അവര് അറിയിച്ചതെന്നും ജോസഫ് പറഞ്ഞു
പിജെ ജോസഫ് കേരള കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവ്.... ജോസ് കെ മാണിക്ക് തിരിച്ചടി
https://malayalam.oneindia.com/news/kerala/pj-joseph-elected-as-kerala-congress-m-legislative-leader-236168.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: കട്ടപ്പന കോടതി വിധിക്ക് പിന്നാലെ കേരള കോണ്ഗ്രസ് എമ്മില് മാറ്റം.പാര്ട്ടിയുടെ നിയമസഭാ കക്ഷിനേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തു.സിഎഫ് തോമസാണ് ഉപനേതാവ്.പാര്ട്ടിയുടെ അഞ്ച് എംഎല്എമാരില് മൂന്ന് പേര് യോഗത്തില് പങ്കെടുത്തു.യോഗം നിയമവിധേയമാണെന്ന് പിജെ ജോസഫ് വ്യക്തമാക്കി.ഇതോടെ വന് തിരിച്ചടിയാണ് ജോസ് കെ മാണി വിഭാഗത്തിന് നേരിട്ടിരിക്കുന്നത്.കട്ടപ്പന കോടതിയുടെ വിധി അനുകൂലമെന്ന ജോസ് കെ മാണിയുടെ വാദം കള്ളമാണെന്നും പിജെ ജോസഫ് തുറന്നടിച്ചു.നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് വഴി പാര്ട്ടിയില് അധികാരം ഉറപ്പിക്കാനുള്ള ജോസ് കെ മാണി തീരുമാനിച്ചിരുന്നു.ജോസ് കേരള കോണ്ഗ്രസ് ചെയര്മാന് സ്ഥാനം വഹിക്കുന്നതിനെതിരെ ഇടുക്കി മുന്സിഫ് കോടതിയുടെ സ്റ്റേ തുടരാന് ഇന്ന് കട്ടപ്പന കോടതി നിര്ദേശിച്ചിരുന്നു.ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെ ജോസ് സമീപിച്ചത്.പാര്ട്ടി ഭാരവാഹികളെ ജോസഫ് ഭീഷണിപ്പെടുത്തി കൂടെ നിര്ത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചിരുന്നു.അതേസമയം ജോസ് കെ മാണി സത്യത്തെ വളച്ചൊടിക്കുകയാണെന്ന് ജോസഫ് പറഞ്ഞു.ചെയര്മാനായി ജോസിനെ തിരഞ്ഞെടുത്തത് കോടതി റദ്ദാക്കി.ചെയര്മാന്റെ അസാന്നിധ്യത്തില് വര്ക്കിംഗ് ചെയര്മാനാണ് അധികാരം.വിധിയില് ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.കേരള കോണ്ഗ്രസ് തര്ക്കത്തില് നേരത്തെ ജോസ് കെ മാണിയുടെ കത്തില് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ജോസഫിനോട് വിശദീകരണം തേടിയിരുന്നു.യഥാര്ത്ഥ കേരളാ കോണ്ഗ്രസ് തങ്ങളാണെന്ന് ജോസ് കെ മാണി പറഞ്ഞു.പാര്ട്ടിയും വിപ്പും സെക്രട്ടറിയുമായി മോന്സ് ജോസഫിനെ തിരഞ്ഞെടുത്തതായും ജോസഫ് പറഞ്ഞു.നിയമസഭാ കക്ഷിയില് ഭൂരിപക്ഷമുള്ളതിനാല് തങ്ങള് കമ്മിറ്റിയില് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്ന് പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാതിരുന്നത്.വിധി വന്നിട്ടും കമ്മിറ്റിയില് പങ്കെടുക്കാന് ജോസ് കെ മാണി പക്ഷം തയ്യാറായില്ല.അവരെ ഇക്കാര്യം അറിയിച്ചതാണ്.എന്നാല് വ്യക്തിപരമായ കാരണങ്ങളാല് വരാന് കഴിയില്ലെന്നാണ് അവര് അറിയിച്ചതെന്നും ജോസഫ് പറഞ്ഞു ### Headline : പിജെ ജോസഫ് കേരള കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവ്.... ജോസ് കെ മാണിക്ക് തിരിച്ചടി
10182
തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അവസാന പ്രതിയും പിടിയിൽ.ഷാർജയിലായിരുന്ന സനു രാജിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് സിബിഐ പിടികൂടിയത്.അഞ്ചു വർഷമായി സനുരാജ് വിദേശത്തായിരുന്നു.പ്രതിയെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പ്രതിയെ പിടികൂടിയത്.മനോജിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.2012 ഫെബ്രുവരി 12നാണ് ബിഎംഎസ് പ്രവർത്തകനായ ഓട്ടോഡ്രൈവർ മനോജിനെ പയ്യോളിയിലെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത്.താൻ ഡമ്മി പ്രതിയാണെന്നും യഥാർത്ഥ പ്രതികളെ പാർട്ടി മാറ്റിയെന്നും പ്രധാന പ്രതി അജിത്ത് പറഞ്ഞിരുന്നു.ഇതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്.തുടർന്ന് കേസിൽ പുനഃരന്വേഷണം ഉണ്ടായി.2016ൽ കേസ് സിബിഐ എറ്റെടുത്തു.ലോക്കല് കമ്മറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ജില്ലാ കമ്മറ്റി അംഗവും കൃത്യം നടക്കുമ്പോള് ഏരിയ സെക്രട്ടറിയുമായിരുന്ന ചന്തുമാസ്റ്റർ അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു.ലോക്കല് കമ്മറ്റി അംഗങ്ങൾ അടക്കം ആറ് സിപിഎം നേതാക്കളും രണ്ട് ഡിവൈഎഫ്ഐ പ്രവര്ത്തകരും പിടിയിലായി.പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.ഡിവൈഎസ്പി ജോസി ചെറിയാൻ, സിഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.പൗരത്വ ഭേദഗതി: കുപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന് പ്രതിപക്ഷം ശ്രമിക്കുന്നതായി വി.മുരളീധരന്
പയ്യോളി മനോജ് വധക്കേസ്; അവസാന പ്രതിയും പിടിയിൽ
https://www.malayalamexpress.in/archives/1027432/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അവസാന പ്രതിയും പിടിയിൽ.ഷാർജയിലായിരുന്ന സനു രാജിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് സിബിഐ പിടികൂടിയത്.അഞ്ചു വർഷമായി സനുരാജ് വിദേശത്തായിരുന്നു.പ്രതിയെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പ്രതിയെ പിടികൂടിയത്.മനോജിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.2012 ഫെബ്രുവരി 12നാണ് ബിഎംഎസ് പ്രവർത്തകനായ ഓട്ടോഡ്രൈവർ മനോജിനെ പയ്യോളിയിലെ വീട്ടിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത്.താൻ ഡമ്മി പ്രതിയാണെന്നും യഥാർത്ഥ പ്രതികളെ പാർട്ടി മാറ്റിയെന്നും പ്രധാന പ്രതി അജിത്ത് പറഞ്ഞിരുന്നു.ഇതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്.തുടർന്ന് കേസിൽ പുനഃരന്വേഷണം ഉണ്ടായി.2016ൽ കേസ് സിബിഐ എറ്റെടുത്തു.ലോക്കല് കമ്മറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ജില്ലാ കമ്മറ്റി അംഗവും കൃത്യം നടക്കുമ്പോള് ഏരിയ സെക്രട്ടറിയുമായിരുന്ന ചന്തുമാസ്റ്റർ അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു.ലോക്കല് കമ്മറ്റി അംഗങ്ങൾ അടക്കം ആറ് സിപിഎം നേതാക്കളും രണ്ട് ഡിവൈഎഫ്ഐ പ്രവര്ത്തകരും പിടിയിലായി.പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.ഡിവൈഎസ്പി ജോസി ചെറിയാൻ, സിഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.പൗരത്വ ഭേദഗതി: കുപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന് പ്രതിപക്ഷം ശ്രമിക്കുന്നതായി വി.മുരളീധരന് ### Headline : പയ്യോളി മനോജ് വധക്കേസ്; അവസാന പ്രതിയും പിടിയിൽ
10183
തി സുനില്കുമാര് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള് പകര്ത്തിയെന്ന കേസിനു ശേഷമാണ് മുതിര്ന്ന നടിയും പരാതി നല്കിയത് കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു മുന്പ് മുതിര്ന്ന നടിയെ തട്ടിക്കൊണ്ടുപോവാന് ശ്രമിച്ച കേസില് കോടതിയില് വിചാരണ തുടങ്ങി.കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു യുവ നടിയെ തട്ടിക്കൊണ്ടുപോയത്.ഈ കേസിലെ പ്രധാന പ്രതിയായ പള്സര് സുനി (സുനില്കുമാര്) തന്നെയാണ് മുതിര്ന്ന നടിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച കേസിലെയും മുഖ്യപ്രതി.പ്രതി സുനില്കുമാര് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള് പകര്ത്തിയെന്ന കേസിനു ശേഷമാണ് മുതിര്ന്ന നടിയും പരാതി നല്കിയത്.അഞ്ചു വര്ഷം മുന്പാണ് സംഭവം നടന്നത്.നിര്മ്മാതാവ് ജോണി സാഗരികയുടെ സിനിമയില് അഭിനയിക്കാനായി തിരുവനന്തപുരത്തു നിന്ന് കൊച്ചിയില് തീവണ്ടിയിലെത്തിയ നടിയെ സുനില്കുമാറിന്റെ സംഘം തട്ടിക്കൊണ്ടുപോവാന് ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.ആ സമയം ജോണി സാഗരികയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സുനില്കുമാര് നിയോഗിച്ച മറ്റൊരാളാണ് നടിയെ വാഹനത്തില് കയറ്റിക്കൊണ്ടുപോയത്.ഇവരുടെ അപകീര്ത്തികരമായ ദൃശ്യങ്ങള് പകര്ത്തി ബ്ലാക്മെയില് ചെയ്യാനായിരുന്നു പദ്ധതി.അതിനായി ഇവര് നിര്മ്മാതാവ് അറിയാതെ അദ്ദേഹത്തിന്റെ ഓഫീസില് നിന്ന് നടിയെ വിളിച്ച് കുണ്ടന്നൂരിലെ ഹോട്ടലിലേക്കു കൊണ്ടുപോകാമെന്ന് പറഞ്ഞായിരുന്നു തട്ടിക്കൊണ്ട് പോകാന് ശ്രമം നടത്തിയത്
മുതിര്ന്ന നടിയെ തട്ടിക്കൊണ്ടുപോയി അപകീര്ത്തികരമായ ചിത്രങ്ങള് പകര്ത്തി ബ്ലാക്ക്മെയില് ചെയ്യാന് ശ്രമം; കോടതിയില് വിചാരണ തുടങ്ങി
https://bignewskerala.com/2019/01/02/attempt-to-kidnap-senior-actress/29094/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തി സുനില്കുമാര് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള് പകര്ത്തിയെന്ന കേസിനു ശേഷമാണ് മുതിര്ന്ന നടിയും പരാതി നല്കിയത് കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു മുന്പ് മുതിര്ന്ന നടിയെ തട്ടിക്കൊണ്ടുപോവാന് ശ്രമിച്ച കേസില് കോടതിയില് വിചാരണ തുടങ്ങി.കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു യുവ നടിയെ തട്ടിക്കൊണ്ടുപോയത്.ഈ കേസിലെ പ്രധാന പ്രതിയായ പള്സര് സുനി (സുനില്കുമാര്) തന്നെയാണ് മുതിര്ന്ന നടിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച കേസിലെയും മുഖ്യപ്രതി.പ്രതി സുനില്കുമാര് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള് പകര്ത്തിയെന്ന കേസിനു ശേഷമാണ് മുതിര്ന്ന നടിയും പരാതി നല്കിയത്.അഞ്ചു വര്ഷം മുന്പാണ് സംഭവം നടന്നത്.നിര്മ്മാതാവ് ജോണി സാഗരികയുടെ സിനിമയില് അഭിനയിക്കാനായി തിരുവനന്തപുരത്തു നിന്ന് കൊച്ചിയില് തീവണ്ടിയിലെത്തിയ നടിയെ സുനില്കുമാറിന്റെ സംഘം തട്ടിക്കൊണ്ടുപോവാന് ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.ആ സമയം ജോണി സാഗരികയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സുനില്കുമാര് നിയോഗിച്ച മറ്റൊരാളാണ് നടിയെ വാഹനത്തില് കയറ്റിക്കൊണ്ടുപോയത്.ഇവരുടെ അപകീര്ത്തികരമായ ദൃശ്യങ്ങള് പകര്ത്തി ബ്ലാക്മെയില് ചെയ്യാനായിരുന്നു പദ്ധതി.അതിനായി ഇവര് നിര്മ്മാതാവ് അറിയാതെ അദ്ദേഹത്തിന്റെ ഓഫീസില് നിന്ന് നടിയെ വിളിച്ച് കുണ്ടന്നൂരിലെ ഹോട്ടലിലേക്കു കൊണ്ടുപോകാമെന്ന് പറഞ്ഞായിരുന്നു തട്ടിക്കൊണ്ട് പോകാന് ശ്രമം നടത്തിയത് ### Headline : മുതിര്ന്ന നടിയെ തട്ടിക്കൊണ്ടുപോയി അപകീര്ത്തികരമായ ചിത്രങ്ങള് പകര്ത്തി ബ്ലാക്ക്മെയില് ചെയ്യാന് ശ്രമം; കോടതിയില് വിചാരണ തുടങ്ങി
10184
ആലുവ: യാത്രക്കാർ ചങ്ങല വലിച്ച് ഇറങ്ങിയോടുന്ന പതിവ് പരിപാടിയെ ചതിച്ച് ഹൗറ എക്സ്പ്രസ്.പശ്ചിമ ബംഗാളില് നിന്ന് എറണാകുളത്തേക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില് ഏറിയ പങ്കും ആശ്രയിക്കുന്നത് ഈ ഹൗറ-എറണാകുളം എക്സ്പ്രസിനെയാണ്.ഇതില് റിസര്വ്വേഷന് ടിക്കറ്റുകള് ഇല്ലാത്തതിനാല് തത്സമയ കൗണ്ടര് ടിക്കറ്റ് ഉപയോഗിച്ചാണ് കൂടുതൽപേരും യാത്ര ചെയ്യുന്നത്.നേരത്തെ ആലുവയിലുണ്ടായിരുന്ന സ്റ്റോപ്പ് നിര്ത്തലാക്കിയതിനെ തുടർന്ന് യാത്രക്കാർ ആലുവയില് ഇറങ്ങാന് കണ്ടെത്തിയ തന്ത്രമാണ് ഇന്നലെ പാളിയത്.സാധാരണഗതിയില് രാവിലെ 5.50നാണ് ആലുവയില് ട്രെയിന് എത്തുക.ഈ സമയത്ത് ആരെങ്കിലും അപായചങ്ങല വലിക്കും, ഇതര സംസ്ഥാന തൊഴിലാളികള് കൂട്ടമായി ഇറങ്ങിയോടും.രാവിലത്തെ സമയമായതിനാല് ചെക്കിങ് കുറവായിരിക്കും.അതിനാല് തന്നെ ചങ്ങല വലിക്കുന്നത് ആരാണെന്ന് കണ്ടെത്താനും സാധിക്കാറില്ല.എന്നാല്, ഇന്നലെ ട്രെയിന് രണ്ട് മണിക്കൂര് താമസിച്ചായിരുന്നു എത്തിയത്.എട്ട് മണിക്ക് ട്രെയിന് ആലുവയെത്തിയപ്പോള് ആരോ അപായ ചങ്ങല വലിച്ച് നിര്ത്തി.രണ്ടായിരത്തോളം തൊഴിലാളികള് വണ്ടിയില് നിന്ന് ഇറങ്ങിയോടി.എന്നാല്, ഇറങ്ങിയോടിയവരില് മുന്നൂറോളം പേരെ ആര്പിഎഫ് പിടികൂടി.വിശദമായ ചോദ്യം ചെയ്യലില് ചങ്ങല വലിച്ചയാള് കുറ്റം സമ്മതിക്കുകയായിരുന്നു.ഇയാള്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്ത്, ജാമ്യത്തില് വിട്ടു.ആറുമാസം തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചും ലഭിക്കാവുന്ന കുറ്റമാണ് ചങ്ങല വലിക്കല്.എറണാകുളം വരെ പോയതിന് ശേഷം തിരികെ ആലുവയിലേക്ക് പോവുന്ന ബുദ്ധിമുട്ടിനെ തുടര്ന്നാണ് ചങ്ങല വലിച്ചതെന്ന് ഇയാള് പറഞ്ഞു.ഇന്നലെ പിടികൂടിയവരില് ഏറിയ പങ്കും എറണാകുളം വരെ ടിക്കറ്റ് എടുത്തവരാണ്.സ്റ്റോപ്പില്ലാത്ത ആലുവയില് ചങ്ങല വലിച്ച് ട്രെയിന് നിര്ത്തിക്കുന്നത് പതിവായതോടെയാണ് ഉദ്യോഗസ്ഥര് സംഭവം നിരീക്ഷിക്കാന് തുടങ്ങിയത്
ചങ്ങല വലിച്ച് 'ഹൗറ' എക്സ്പ്രസിൽ നിന്ന് ഇറങ്ങിയോടുന്നു യാത്രക്കാർ; ഇന്നലെ കുടുങ്ങിയത് 300 ഓളം പേർ
https://www.malayalamexpress.in/archives/790148/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലുവ: യാത്രക്കാർ ചങ്ങല വലിച്ച് ഇറങ്ങിയോടുന്ന പതിവ് പരിപാടിയെ ചതിച്ച് ഹൗറ എക്സ്പ്രസ്.പശ്ചിമ ബംഗാളില് നിന്ന് എറണാകുളത്തേക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില് ഏറിയ പങ്കും ആശ്രയിക്കുന്നത് ഈ ഹൗറ-എറണാകുളം എക്സ്പ്രസിനെയാണ്.ഇതില് റിസര്വ്വേഷന് ടിക്കറ്റുകള് ഇല്ലാത്തതിനാല് തത്സമയ കൗണ്ടര് ടിക്കറ്റ് ഉപയോഗിച്ചാണ് കൂടുതൽപേരും യാത്ര ചെയ്യുന്നത്.നേരത്തെ ആലുവയിലുണ്ടായിരുന്ന സ്റ്റോപ്പ് നിര്ത്തലാക്കിയതിനെ തുടർന്ന് യാത്രക്കാർ ആലുവയില് ഇറങ്ങാന് കണ്ടെത്തിയ തന്ത്രമാണ് ഇന്നലെ പാളിയത്.സാധാരണഗതിയില് രാവിലെ 5.50നാണ് ആലുവയില് ട്രെയിന് എത്തുക.ഈ സമയത്ത് ആരെങ്കിലും അപായചങ്ങല വലിക്കും, ഇതര സംസ്ഥാന തൊഴിലാളികള് കൂട്ടമായി ഇറങ്ങിയോടും.രാവിലത്തെ സമയമായതിനാല് ചെക്കിങ് കുറവായിരിക്കും.അതിനാല് തന്നെ ചങ്ങല വലിക്കുന്നത് ആരാണെന്ന് കണ്ടെത്താനും സാധിക്കാറില്ല.എന്നാല്, ഇന്നലെ ട്രെയിന് രണ്ട് മണിക്കൂര് താമസിച്ചായിരുന്നു എത്തിയത്.എട്ട് മണിക്ക് ട്രെയിന് ആലുവയെത്തിയപ്പോള് ആരോ അപായ ചങ്ങല വലിച്ച് നിര്ത്തി.രണ്ടായിരത്തോളം തൊഴിലാളികള് വണ്ടിയില് നിന്ന് ഇറങ്ങിയോടി.എന്നാല്, ഇറങ്ങിയോടിയവരില് മുന്നൂറോളം പേരെ ആര്പിഎഫ് പിടികൂടി.വിശദമായ ചോദ്യം ചെയ്യലില് ചങ്ങല വലിച്ചയാള് കുറ്റം സമ്മതിക്കുകയായിരുന്നു.ഇയാള്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്ത്, ജാമ്യത്തില് വിട്ടു.ആറുമാസം തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചും ലഭിക്കാവുന്ന കുറ്റമാണ് ചങ്ങല വലിക്കല്.എറണാകുളം വരെ പോയതിന് ശേഷം തിരികെ ആലുവയിലേക്ക് പോവുന്ന ബുദ്ധിമുട്ടിനെ തുടര്ന്നാണ് ചങ്ങല വലിച്ചതെന്ന് ഇയാള് പറഞ്ഞു.ഇന്നലെ പിടികൂടിയവരില് ഏറിയ പങ്കും എറണാകുളം വരെ ടിക്കറ്റ് എടുത്തവരാണ്.സ്റ്റോപ്പില്ലാത്ത ആലുവയില് ചങ്ങല വലിച്ച് ട്രെയിന് നിര്ത്തിക്കുന്നത് പതിവായതോടെയാണ് ഉദ്യോഗസ്ഥര് സംഭവം നിരീക്ഷിക്കാന് തുടങ്ങിയത് ### Headline : ചങ്ങല വലിച്ച് 'ഹൗറ' എക്സ്പ്രസിൽ നിന്ന് ഇറങ്ങിയോടുന്നു യാത്രക്കാർ; ഇന്നലെ കുടുങ്ങിയത് 300 ഓളം പേർ
10185
കടലിൽ പോകുന്നവർ താഴെ പറയുന്ന സമുദ്ര പ്രദേശങ്ങളിൽ പോകരുത് (വ്യക്തതയ്ക്കായി ഭൂപടം കാണുക).മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.17-10-2019 മുതൽ 18-10-2019 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള തീരത്തും , ലക്ഷദ്വീപ് തീരത്തും 18-10-2019 മുതൽ 19-10-2019 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കർണ്ണാടക , ദക്ഷിണ കൊങ്കൺ തീരത്തോട് ചേർന്നുള്ള മധ്യകിഴക്കു അറബിക്കടലിലും മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു
ശക്തമായ കാറ്റ് വീശാൻ സാധ്യത; മൽസ്യതൊഴിലാളി ജാഗ്രത നിർദ്ദേശം
https://www.malayalamexpress.in/archives/876345/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കടലിൽ പോകുന്നവർ താഴെ പറയുന്ന സമുദ്ര പ്രദേശങ്ങളിൽ പോകരുത് (വ്യക്തതയ്ക്കായി ഭൂപടം കാണുക).മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.17-10-2019 മുതൽ 18-10-2019 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള തീരത്തും , ലക്ഷദ്വീപ് തീരത്തും 18-10-2019 മുതൽ 19-10-2019 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കർണ്ണാടക , ദക്ഷിണ കൊങ്കൺ തീരത്തോട് ചേർന്നുള്ള മധ്യകിഴക്കു അറബിക്കടലിലും മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു ### Headline : ശക്തമായ കാറ്റ് വീശാൻ സാധ്യത; മൽസ്യതൊഴിലാളി ജാഗ്രത നിർദ്ദേശം
10186
തിരുവനന്തപുരം: സ്കൂളുകളിൽ നിശ്ചിത അനുപാതത്തിൽ നിന്ന് ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ അദ്ധ്യാപക തസ്തിക അനുവദിച്ചാൽ മതിയെന്ന ധനകാര്യ വകുപ്പിന്റെ നിർദ്ദേശം വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു.നിലവിൽ 30 കുട്ടികൾക്ക് പുറമേ ഒരു കുട്ടി അധികമായാലും എയ്ഡഡ് സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുമായിരുന്നു.അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് ധനമന്തി കഴിഞ്ഞയാഴ്ച ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.എൽപിയിൽ 36 കുട്ടികളും യുപിയിൽ 41 കുട്ടികളും ഉണ്ടെങ്കിൽ സർക്കാർ അനുമതിയോടെ അധിക തസ്തിക സൃഷ്ടിക്കാൻ അനുവദിക്കുന്ന ഫയലിൽ ധനമന്ത്രി ഒപ്പുവച്ചു.എന്നാൽ, കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) ഭേദഗതി ചെയ്താലേ ഇതു നിലവിൽ വരൂ.സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ച് ഉത്തരവിറക്കിയാൽ,നിലവിലെ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാർത്ഥികൾ വേണമെന്ന നിബന്ധന വരും.ഒരു കുട്ടി കൂടിയാൽ പുതിയ ഡിവിഷനെന്ന രീതി മാറ്റാൻ കെ.ഇ.ആർ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവരും.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി എൽ.പി സ്കൂളിൽ 1:30 ആണ് അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം.ഇത് ദുർവ്യാഖ്യാനം ചെയ്താണ് എയ്ഡഡ് മാനേജ്മെന്റുകൾ ക്രമവിരുദ്ധമായി തസ്തികകൾ സൃഷ്ടിച്ചതെന്നാണ് സർക്കാർ വിശദീകരണം.അധ്യാപക- വിദ്യാർഥി അനുപാതം 1:45 ആയ ഹൈസ്കൂളിൽ അധിക തസ്തിക അനുവദിക്കണമെങ്കിൽ ഇപ്പോൾ തന്നെ, 6 കുട്ടികൾ വർധിച്ച് 51 ആകണം.ഇതാണു പ്രൈമറിയിലേക്കും വ്യാപിപ്പിക്കുന്നത്.സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിൽ മാനേജർമാർ ഉറച്ചുനിന്നാൽ തസ്തിക നിർണയം കോടതി കയറും.എന്നാൽ ,നിയമത്തിന് പുറത്ത് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് അസോസിയേഷൻ.പുതിയ നിർദേശമനുസരിച്ചുള്ള ഉത്തരവിറങ്ങിയാൽ കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.എന്നാൽ, അദ്ധ്യാപക നിയമനത്തിന് സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്നല്ലാതെ മാനേജർമാരുടെ നിയമനാധികാരം മാറ്റുന്നില്ല.അതിനാൽ കെ.ഇ.ആറിലെ നിർദ്ദിഷ്ട ഭേദഗതി കോടതിയും അംഗീകരിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ
കുട്ടികൾ അധികം വന്നാൽ മാത്രം അധ്യാപക തസ്തിക
https://www.malayalamexpress.in/archives/1059483/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സ്കൂളുകളിൽ നിശ്ചിത അനുപാതത്തിൽ നിന്ന് ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ അദ്ധ്യാപക തസ്തിക അനുവദിച്ചാൽ മതിയെന്ന ധനകാര്യ വകുപ്പിന്റെ നിർദ്ദേശം വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു.നിലവിൽ 30 കുട്ടികൾക്ക് പുറമേ ഒരു കുട്ടി അധികമായാലും എയ്ഡഡ് സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുമായിരുന്നു.അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് ധനമന്തി കഴിഞ്ഞയാഴ്ച ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.എൽപിയിൽ 36 കുട്ടികളും യുപിയിൽ 41 കുട്ടികളും ഉണ്ടെങ്കിൽ സർക്കാർ അനുമതിയോടെ അധിക തസ്തിക സൃഷ്ടിക്കാൻ അനുവദിക്കുന്ന ഫയലിൽ ധനമന്ത്രി ഒപ്പുവച്ചു.എന്നാൽ, കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) ഭേദഗതി ചെയ്താലേ ഇതു നിലവിൽ വരൂ.സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ച് ഉത്തരവിറക്കിയാൽ,നിലവിലെ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാർത്ഥികൾ വേണമെന്ന നിബന്ധന വരും.ഒരു കുട്ടി കൂടിയാൽ പുതിയ ഡിവിഷനെന്ന രീതി മാറ്റാൻ കെ.ഇ.ആർ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവരും.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി എൽ.പി സ്കൂളിൽ 1:30 ആണ് അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം.ഇത് ദുർവ്യാഖ്യാനം ചെയ്താണ് എയ്ഡഡ് മാനേജ്മെന്റുകൾ ക്രമവിരുദ്ധമായി തസ്തികകൾ സൃഷ്ടിച്ചതെന്നാണ് സർക്കാർ വിശദീകരണം.അധ്യാപക- വിദ്യാർഥി അനുപാതം 1:45 ആയ ഹൈസ്കൂളിൽ അധിക തസ്തിക അനുവദിക്കണമെങ്കിൽ ഇപ്പോൾ തന്നെ, 6 കുട്ടികൾ വർധിച്ച് 51 ആകണം.ഇതാണു പ്രൈമറിയിലേക്കും വ്യാപിപ്പിക്കുന്നത്.സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിൽ മാനേജർമാർ ഉറച്ചുനിന്നാൽ തസ്തിക നിർണയം കോടതി കയറും.എന്നാൽ ,നിയമത്തിന് പുറത്ത് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് അസോസിയേഷൻ.പുതിയ നിർദേശമനുസരിച്ചുള്ള ഉത്തരവിറങ്ങിയാൽ കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.എന്നാൽ, അദ്ധ്യാപക നിയമനത്തിന് സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്നല്ലാതെ മാനേജർമാരുടെ നിയമനാധികാരം മാറ്റുന്നില്ല.അതിനാൽ കെ.ഇ.ആറിലെ നിർദ്ദിഷ്ട ഭേദഗതി കോടതിയും അംഗീകരിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ ### Headline : കുട്ടികൾ അധികം വന്നാൽ മാത്രം അധ്യാപക തസ്തിക
10187
ഡൽഹി : നിര്ഭയ ബലാത്സംഗക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളി വിനയ് ശർമയുടെ ദയാഹര്ജി സംസ്ഥാന, കേന്ദ്ര സര്ക്കാറുകള് എതിര്ത്ത സാഹചര്യത്തില് ശിക്ഷ നടപ്പാക്കാന് തയ്യാറെടുക്കുകയാണ് തിഹാര് ജയില്.അതേസമയം, ശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാരെ കിട്ടാനില്ലെന്നും മറ്റ് സംസ്ഥാനങ്ങളില് നിന്ന് ആരാച്ചാരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ജയില് അധികൃതര് അറിയിച്ചു.നിര്ഭയ കേസില് വധശിക്ഷ നടപ്പാക്കാന് തിഹാല് ജയിലില് താല്ക്കാലിക ആരാച്ചാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രവികുമാര് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതിയിരുന്നു.കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും വേഗത്തില് നടപ്പാക്കാന് ആരാച്ചാരെ നിയമിക്കണം.അങ്ങനെയെങ്കിലും പെണ്കുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് രവികുമാര് നൽകിയ കത്തിൽ പറയുന്നു..നിര്ഭയ കേസിൽ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില് കഴിയുന്നത്.ഡിസംബര് 16ന് രാത്രിയിലാണ് പാരാമെഡിക്കല് വിദ്യാര്ഥിയായ പെണ്കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്.കേസിലെ ആറു പ്രതികളില് ഒരാള്ക്ക് പ്രായപൂര്ത്തിയാകാത്തതിനാല് ശിക്ഷയില് നിന്ന് രക്ഷപ്പെട്ടു.ശേഷിക്കുന്ന അഞ്ച് പ്രതികളില് ഒരാളായ രാം സിംഗ് ജയിലില് തൂങ്ങിമരിച്ചു.മറ്റ് നാല് പ്രതികളാണ് വധശിക്ഷ കാത്ത് തിഹാര് ജയിലില് കഴിയുന്നത്.ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരംകാണാനുള്ള ആദ്യ ചർച്ച ഇന്ന്
നിർഭയ കേസ് ; പ്രതികളുടെ വധശിക്ഷ തിഹാര് ജയിലിൽ , ആരാച്ചാരെ പുറത്ത്നിന്ന് എത്തിക്കും
https://www.malayalamexpress.in/archives/960981/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡൽഹി : നിര്ഭയ ബലാത്സംഗക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളി വിനയ് ശർമയുടെ ദയാഹര്ജി സംസ്ഥാന, കേന്ദ്ര സര്ക്കാറുകള് എതിര്ത്ത സാഹചര്യത്തില് ശിക്ഷ നടപ്പാക്കാന് തയ്യാറെടുക്കുകയാണ് തിഹാര് ജയില്.അതേസമയം, ശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാരെ കിട്ടാനില്ലെന്നും മറ്റ് സംസ്ഥാനങ്ങളില് നിന്ന് ആരാച്ചാരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ജയില് അധികൃതര് അറിയിച്ചു.നിര്ഭയ കേസില് വധശിക്ഷ നടപ്പാക്കാന് തിഹാല് ജയിലില് താല്ക്കാലിക ആരാച്ചാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രവികുമാര് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതിയിരുന്നു.കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും വേഗത്തില് നടപ്പാക്കാന് ആരാച്ചാരെ നിയമിക്കണം.അങ്ങനെയെങ്കിലും പെണ്കുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് രവികുമാര് നൽകിയ കത്തിൽ പറയുന്നു..നിര്ഭയ കേസിൽ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില് കഴിയുന്നത്.ഡിസംബര് 16ന് രാത്രിയിലാണ് പാരാമെഡിക്കല് വിദ്യാര്ഥിയായ പെണ്കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്.കേസിലെ ആറു പ്രതികളില് ഒരാള്ക്ക് പ്രായപൂര്ത്തിയാകാത്തതിനാല് ശിക്ഷയില് നിന്ന് രക്ഷപ്പെട്ടു.ശേഷിക്കുന്ന അഞ്ച് പ്രതികളില് ഒരാളായ രാം സിംഗ് ജയിലില് തൂങ്ങിമരിച്ചു.മറ്റ് നാല് പ്രതികളാണ് വധശിക്ഷ കാത്ത് തിഹാര് ജയിലില് കഴിയുന്നത്.ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരംകാണാനുള്ള ആദ്യ ചർച്ച ഇന്ന് ### Headline : നിർഭയ കേസ് ; പ്രതികളുടെ വധശിക്ഷ തിഹാര് ജയിലിൽ , ആരാച്ചാരെ പുറത്ത്നിന്ന് എത്തിക്കും
10188
കോട്ടയം: സംസ്ഥാന ജൂനിയര് അത്ലറ്റിക് മീറ്റിനിടെ ഹാമര് തലയില് വീണ് വളണ്ടിയറായ വിദ്യാര്ത്ഥി മരിച്ച സംഭവത്തില് സംഘാടകര്ക്കെതിരെ പരാതിയുമായി കുടുബം.കായികമേളയുടെ സംഘാടകര് സ്കൂളില് നിന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല് സഹായിയായി പോയത്.അപകടം നടന്നതിന്റെ പൂര്ണ്ണ ഉത്തരവാദിത്തം സംഘാടകര്ക്കാണെന്നും അഫീലിന്റെ പിതാവ് പറഞ്ഞു.കോണ്ഗ്രസിന്റെ പ്രവര്ത്തനം എന്നും തുറക്കാത്ത കടകള് പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ് സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല് വളണ്ടിയറായി പോയതെന്ന സംഘാടകരുടെ വാദം തെറ്റാണ് അഫീലിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.പാലായിലെ സിന്തറ്റിക് ട്രാക്കില് നടന്ന മത്സരിത്തിനിടെ ഒക്ടോബര് നാലിനായിരുന്നു പാലാ സെന്റ് തോമസ് സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥിയായ അഫീലിന് പരിക്കേറ്റത്.ജാവലിന് മത്സരിത്തിന് സഹായിയായി നില്ക്കുകയായിരുന്നു അഫീലിന്റെ തലയിലേക്ക് ഹാമര് വന്ന് പതിക്കുകയായിരുന്നു.ഒരേസമയം അടുത്തടുത്തായി ജാവലിന് ത്രോയും ഹാമര് ത്രോയും സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.രണ്ട് ഇനങ്ങളുടേയും ഫീല്ഡ് അടുത്തടുത്തായിരുന്നു.ഒന്നിടവിട്ടായിരുന്നു ജാവലിനും ഹാമറും നടന്നത്.ഗ്രൗണ്ടില് നിന്ന് ജാവലിനുകള് നീക്കം ചെയ്യുന്നതിനിടെ അഫീലിന്റെ തലയില് ഹാമര് വന്ന് വീഴുകയായിരുന്നു.കുനിഞ്ഞിരുന്ന അഫീലിന്റെ തലയുടെ ഇടതുഭാഗത്ത് നെറ്റിയിലായാണ് മൂന്നി കിലോ ഭാരമുള്ള ഹാമർ പതിച്ചത്.ഷാജു എല്ലാം മറച്ചുവെച്ചു; ആറ് കൊലപാതകങ്ങളെക്കുറിച്ചും ഭാര്ത്താവിന് അറിയാമെന്ന് ജോളിയുടെ മൊഴി സാരമായി പരിക്കേറ്റ അഫീല് കഴിഞ്ഞ മൂന്നാഴ്ച്ചയായി കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്നു.സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ.വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു.എന്നാല് ഡോക്ടര്മാരുടെ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ട് തിങ്കളാഴ്ച്ച അഫീല് മരണത്തിന് കീഴടങ്ങുകയായിരുന്നു
ഹാമര് തലയില് വീണ് വിദ്യാര്ഥി മരിച്ച സംഭവം; സംഘാടകരുടെ വാദം തെറ്റെന്ന് അഫീലിന്റെ കുടുംബം
https://malayalam.oneindia.com/news/kerala/afeel-s-family-complaint-against-school-authorities-235924.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: സംസ്ഥാന ജൂനിയര് അത്ലറ്റിക് മീറ്റിനിടെ ഹാമര് തലയില് വീണ് വളണ്ടിയറായ വിദ്യാര്ത്ഥി മരിച്ച സംഭവത്തില് സംഘാടകര്ക്കെതിരെ പരാതിയുമായി കുടുബം.കായികമേളയുടെ സംഘാടകര് സ്കൂളില് നിന്നും ആവശ്യപ്പെട്ടത് കൊണ്ടാണ് അഫീല് സഹായിയായി പോയത്.അപകടം നടന്നതിന്റെ പൂര്ണ്ണ ഉത്തരവാദിത്തം സംഘാടകര്ക്കാണെന്നും അഫീലിന്റെ പിതാവ് പറഞ്ഞു.കോണ്ഗ്രസിന്റെ പ്രവര്ത്തനം എന്നും തുറക്കാത്ത കടകള് പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ് സ്വന്തം ഇഷ്ടപ്രകാരമാണ് അഫീല് വളണ്ടിയറായി പോയതെന്ന സംഘാടകരുടെ വാദം തെറ്റാണ് അഫീലിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.പാലായിലെ സിന്തറ്റിക് ട്രാക്കില് നടന്ന മത്സരിത്തിനിടെ ഒക്ടോബര് നാലിനായിരുന്നു പാലാ സെന്റ് തോമസ് സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥിയായ അഫീലിന് പരിക്കേറ്റത്.ജാവലിന് മത്സരിത്തിന് സഹായിയായി നില്ക്കുകയായിരുന്നു അഫീലിന്റെ തലയിലേക്ക് ഹാമര് വന്ന് പതിക്കുകയായിരുന്നു.ഒരേസമയം അടുത്തടുത്തായി ജാവലിന് ത്രോയും ഹാമര് ത്രോയും സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.രണ്ട് ഇനങ്ങളുടേയും ഫീല്ഡ് അടുത്തടുത്തായിരുന്നു.ഒന്നിടവിട്ടായിരുന്നു ജാവലിനും ഹാമറും നടന്നത്.ഗ്രൗണ്ടില് നിന്ന് ജാവലിനുകള് നീക്കം ചെയ്യുന്നതിനിടെ അഫീലിന്റെ തലയില് ഹാമര് വന്ന് വീഴുകയായിരുന്നു.കുനിഞ്ഞിരുന്ന അഫീലിന്റെ തലയുടെ ഇടതുഭാഗത്ത് നെറ്റിയിലായാണ് മൂന്നി കിലോ ഭാരമുള്ള ഹാമർ പതിച്ചത്.ഷാജു എല്ലാം മറച്ചുവെച്ചു; ആറ് കൊലപാതകങ്ങളെക്കുറിച്ചും ഭാര്ത്താവിന് അറിയാമെന്ന് ജോളിയുടെ മൊഴി സാരമായി പരിക്കേറ്റ അഫീല് കഴിഞ്ഞ മൂന്നാഴ്ച്ചയായി കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്നു.സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ.വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു.എന്നാല് ഡോക്ടര്മാരുടെ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ട് തിങ്കളാഴ്ച്ച അഫീല് മരണത്തിന് കീഴടങ്ങുകയായിരുന്നു ### Headline : ഹാമര് തലയില് വീണ് വിദ്യാര്ഥി മരിച്ച സംഭവം; സംഘാടകരുടെ വാദം തെറ്റെന്ന് അഫീലിന്റെ കുടുംബം
10189
കോ ഴി ക്കോ ട്: കൂ ട ത്താ യി കേ സു മാ യി ബ ന്ധ പ്പെ ട്ട്, മ രി ച്ച ടോം തോ മ സി ന്റെ പേ രി ലു ള്ള സ്വ ത്തു ക ൾ ജോ ളി യു ടെ പേ രി ലേ ക്ക് മാ റ്റി കൊ ണ്ടു ള്ള വ്യാജ ഒസ്യത്ത് ത യ്യാ റാ ക്കാ ൻ സ ഹാ യി ച്ച വ നി താ ത ഹ സി ൽ ദാ ർ ജ യ ശ്രീ യെ അ ന്വേ ഷ ണ സം ഘം ചോ ദ്യം ചെ യ്തു.ജോ ളി യു ടെ പേ രി ലു ള്ള ത് വ്യാ ജ വി ൽ പ ത്ര മാ ണെ ന്ന് ത ഹ സി ൽ ദാ ർ ക്ക് അ റി യാ മാ യി രു ന്നി ട്ടും ജോ ളി യു മാ യു ള്ള അ ടു പ്പ ത്തെ തു ട ർ ന്ന് വി ട്ടു വീ ഴ്ച ചെ യ്യു ക യാ യി രു ന്നു വെ ന്നാ ണ് പോ ലീ സ് പ റ യു ന്ന ത്.ഇ തി നു പ ണം കൈ പ്പ റ്റി യോ എ ന്ന തും ജോ ളി കൊ ല പാ ത കം ന ട ത്തി യ തി നെ കു റി ച്ചും ത ഹ സി ൽ ദാ ർ ക്ക് അ റി യു മോ യെ ന്നാ ണ് അ ന്വേ ഷ ണ സം ഘം പ രി ശോ ധി ക്കു ന്ന ത്.തഹസിൽദാർ ജയശ്രീ കൂടി അറിഞ്ഞുകൊണ്ടാണ് വ്യാജ ഒസ്യത്തിന്റെ അടിസ്ഥാനത്തിൽ റോയ് തോമസിന്റെ അച്ഛൻ ടോം തോമസിന്റെ സ്ഥലത്തിന്റെ വസ്തുവിന്റെ നികുതി അടച്ച രശീതിയടക്കം സ്വന്തമാക്കിയതെന്നാണ് പൊലീസിന് ജോളി നൽകിയിരിക്കുന്ന മൊഴി.പല സാമ്പത്തിക ഇടപാടുകളിലും ജോളിയുമായി ജയശ്രീയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ജോളി പറയുന്നു.ജയശ്രീയ്ക്ക് വേണ്ടി എന്ന് പറഞ്ഞാണ് ജോളി ജ്വല്ലറി ജീവനക്കാരനായ മാത്യുവിൽ നിന്ന് സയനൈഡ് വാങ്ങുന്നത്.ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് പറഞ്ഞത്.ജയശ്രീയും തന്നോട് നേരിട്ട് സയനൈഡ് തരണം എന്നാവശ്യപ്പെട്ടിരുന്നു.എത്ര അളവിൽ കൊടുത്തു എന്ന കാര്യം മാത്യു ഓർക്കുന്നില്ലെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.ബോളിവുഡ് ചിത്രം "സ്കൈ ഈസ് പിങ്ക്": പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി
വ്യാ ജ വി ൽ പ ത്രം ത യ്യാ റാ ക്കാ ൻ ജോളിയെ സ ഹാ യി ച്ച വ നി താ ത ഹ സി ൽ ദാ ർ ജ യ ശ്രീ യെ അ ന്വേ ഷ ണ സം ഘം ചോ ദ്യം ചെ യ്തു
https://www.malayalamexpress.in/archives/863190/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോ ഴി ക്കോ ട്: കൂ ട ത്താ യി കേ സു മാ യി ബ ന്ധ പ്പെ ട്ട്, മ രി ച്ച ടോം തോ മ സി ന്റെ പേ രി ലു ള്ള സ്വ ത്തു ക ൾ ജോ ളി യു ടെ പേ രി ലേ ക്ക് മാ റ്റി കൊ ണ്ടു ള്ള വ്യാജ ഒസ്യത്ത് ത യ്യാ റാ ക്കാ ൻ സ ഹാ യി ച്ച വ നി താ ത ഹ സി ൽ ദാ ർ ജ യ ശ്രീ യെ അ ന്വേ ഷ ണ സം ഘം ചോ ദ്യം ചെ യ്തു.ജോ ളി യു ടെ പേ രി ലു ള്ള ത് വ്യാ ജ വി ൽ പ ത്ര മാ ണെ ന്ന് ത ഹ സി ൽ ദാ ർ ക്ക് അ റി യാ മാ യി രു ന്നി ട്ടും ജോ ളി യു മാ യു ള്ള അ ടു പ്പ ത്തെ തു ട ർ ന്ന് വി ട്ടു വീ ഴ്ച ചെ യ്യു ക യാ യി രു ന്നു വെ ന്നാ ണ് പോ ലീ സ് പ റ യു ന്ന ത്.ഇ തി നു പ ണം കൈ പ്പ റ്റി യോ എ ന്ന തും ജോ ളി കൊ ല പാ ത കം ന ട ത്തി യ തി നെ കു റി ച്ചും ത ഹ സി ൽ ദാ ർ ക്ക് അ റി യു മോ യെ ന്നാ ണ് അ ന്വേ ഷ ണ സം ഘം പ രി ശോ ധി ക്കു ന്ന ത്.തഹസിൽദാർ ജയശ്രീ കൂടി അറിഞ്ഞുകൊണ്ടാണ് വ്യാജ ഒസ്യത്തിന്റെ അടിസ്ഥാനത്തിൽ റോയ് തോമസിന്റെ അച്ഛൻ ടോം തോമസിന്റെ സ്ഥലത്തിന്റെ വസ്തുവിന്റെ നികുതി അടച്ച രശീതിയടക്കം സ്വന്തമാക്കിയതെന്നാണ് പൊലീസിന് ജോളി നൽകിയിരിക്കുന്ന മൊഴി.പല സാമ്പത്തിക ഇടപാടുകളിലും ജോളിയുമായി ജയശ്രീയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ജോളി പറയുന്നു.ജയശ്രീയ്ക്ക് വേണ്ടി എന്ന് പറഞ്ഞാണ് ജോളി ജ്വല്ലറി ജീവനക്കാരനായ മാത്യുവിൽ നിന്ന് സയനൈഡ് വാങ്ങുന്നത്.ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് പറഞ്ഞത്.ജയശ്രീയും തന്നോട് നേരിട്ട് സയനൈഡ് തരണം എന്നാവശ്യപ്പെട്ടിരുന്നു.എത്ര അളവിൽ കൊടുത്തു എന്ന കാര്യം മാത്യു ഓർക്കുന്നില്ലെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.ബോളിവുഡ് ചിത്രം "സ്കൈ ഈസ് പിങ്ക്": പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി ### Headline : വ്യാ ജ വി ൽ പ ത്രം ത യ്യാ റാ ക്കാ ൻ ജോളിയെ സ ഹാ യി ച്ച വ നി താ ത ഹ സി ൽ ദാ ർ ജ യ ശ്രീ യെ അ ന്വേ ഷ ണ സം ഘം ചോ ദ്യം ചെ യ്തു
10190
കല്പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിലെ മത്സ്യമാംസമാര്ക്കറ്റ് സ്ഥിതി ചെയ്യുന്ന പിണങ്ങോട് റോഡില് ഗതാഗതതടസം നിത്യസംഭവമാണ്.വാഹനങ്ങള് പാര്ക്ക് ചെയ്യാന് തീരെ സ്ഥലമില്ലാത്ത പിണങ്ങോട് റോഡില് മോട്ടോര് വെഹിക്കിള് ഡിപ്പാര്ട്ടുമെന്റ് വാഹനം പാര്ക്ക് ചെയ്ത് ഇന്നലെ സൃഷ്ടിച്ചത് ഗതാഗതാതടസവും യാത്രക്കാര്ക്ക് ദുരിതവും.നിയമം ലംഘിക്കുന്നവരെ പിടികൂടി നടപടിയെടുക്കേണ്ടവര് നിയമം ലംഘിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില് പ്രതിഷേധിച്ചാണ് പലരും ഈ വഴി കടന്നുപോയത്.നോ പാര്ക്കിംഗ് ഏരിയയില് വാഹനം പാര്ക്ക് ചെയ്യുന്നവര്ക്ക് കനത്ത പിഴയാണ് ജില്ലാ ആസ്ഥാനത്ത് സ്വീകരിച്ചുവന്നിരുന്നത്.വാഹനപ്പെരുപ്പം മൂലം ചെറിയ ആവശ്യങ്ങള്ക്ക് പോലും നിര്ത്തിയിട്ടുപോകുന്ന വാഹനങ്ങള്ക്ക് മുകളില് സ്റ്റിക്കറൊട്ടിക്കുന്നതും, പിക്കപ്പ് വാഹനത്തില് വണ്ടികള് വലിച്ചുകൊണ്ടുപോകുന്നതും വരെ കല്പ്പറ്റയില് കാഴ്ചയായിരുന്നു.ഈ അവസരത്തിലാണ് ആര് ടി ഒയുടെ വാഹനം തന്നെ നോ പാര്ക്കിംഗ് ഏരിയയില് മണിക്കൂറുകളോളം വാഹനം പാര്ക്ക് ചെയ്തത്.ഗതാഗതതടസം സൃഷ്ടിച്ച് പാര്ക്ക് ചെയ്ത ആര് ടി ഒയുടെ വാഹനം നിയമങ്ങള് പാലിക്കാതെ ആര് ടി ഒയുടെ വാഹനം പാര്ക്കിംഗ് നിരോധനമേഖലയില് മണിക്കൂറുകളോളം നിര്ത്തിയിട്ടത് വാഹനഗതാഗതത്തിന് തടസ്സവും സൃഷ്ടിച്ചു.കല്പറ്റ പിണങ്ങോട് റോഡില് മുനിസിപ്പല് ടൗണ് ഹാളിലേക്കുള്ള റോഡ് തിരിയുന്നിടത്ത് സ്വകാര്യ ഷോപ്പിന് മുന്നിലാണ് ഇന്നലെ മണിക്കൂറുകളോളം ആര് ടി ഒയുടെ വാഹനം നിര്ത്തിയിട്ടത്.ഇതേ സ്ഥലത്തുവെച്ചാണ് പടിഞ്ഞാറത്തറ ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.ഇവിടെ ബസ്സുകള് യാത്രക്കാരെ ഇറക്കാന് നിര്ത്തിയതോടെ ഗതാഗതസടസ്സം അതിരൂക്ഷമായി.അതേസമയം ഡ്രൈവര് പോലുമില്ലാതെയാണ് ആര്.ടി.ഒ വാഹനം ഉച്ചമുതല് മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ച് നിര്ത്തിയിട്ടത്.വാഹനങ്ങള്ക്ക് പുറമെ വ്യാപാരികള്ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കി.നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര് തന്നെ ഇത്തരത്തില് നിയമലംഘനം നടത്തിയതില് പ്രതിഷേധിക്കാനെത്തിയവരും നിരവധിയാണ്
നിയമപാലകര്ക്ക് എന്തുമാവാം; ആര്ടിഒ വാഹനം ഗതാഗതതടസം സൃഷ്ടിച്ച് പാര്ക്ക് ചെയ്തത് മണിക്കൂറുകളോളം
https://malayalam.oneindia.com/news/kerala/rto-vehicle-was-parked-for-hours-creating-traffic-issues-199994.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കല്പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിലെ മത്സ്യമാംസമാര്ക്കറ്റ് സ്ഥിതി ചെയ്യുന്ന പിണങ്ങോട് റോഡില് ഗതാഗതതടസം നിത്യസംഭവമാണ്.വാഹനങ്ങള് പാര്ക്ക് ചെയ്യാന് തീരെ സ്ഥലമില്ലാത്ത പിണങ്ങോട് റോഡില് മോട്ടോര് വെഹിക്കിള് ഡിപ്പാര്ട്ടുമെന്റ് വാഹനം പാര്ക്ക് ചെയ്ത് ഇന്നലെ സൃഷ്ടിച്ചത് ഗതാഗതാതടസവും യാത്രക്കാര്ക്ക് ദുരിതവും.നിയമം ലംഘിക്കുന്നവരെ പിടികൂടി നടപടിയെടുക്കേണ്ടവര് നിയമം ലംഘിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില് പ്രതിഷേധിച്ചാണ് പലരും ഈ വഴി കടന്നുപോയത്.നോ പാര്ക്കിംഗ് ഏരിയയില് വാഹനം പാര്ക്ക് ചെയ്യുന്നവര്ക്ക് കനത്ത പിഴയാണ് ജില്ലാ ആസ്ഥാനത്ത് സ്വീകരിച്ചുവന്നിരുന്നത്.വാഹനപ്പെരുപ്പം മൂലം ചെറിയ ആവശ്യങ്ങള്ക്ക് പോലും നിര്ത്തിയിട്ടുപോകുന്ന വാഹനങ്ങള്ക്ക് മുകളില് സ്റ്റിക്കറൊട്ടിക്കുന്നതും, പിക്കപ്പ് വാഹനത്തില് വണ്ടികള് വലിച്ചുകൊണ്ടുപോകുന്നതും വരെ കല്പ്പറ്റയില് കാഴ്ചയായിരുന്നു.ഈ അവസരത്തിലാണ് ആര് ടി ഒയുടെ വാഹനം തന്നെ നോ പാര്ക്കിംഗ് ഏരിയയില് മണിക്കൂറുകളോളം വാഹനം പാര്ക്ക് ചെയ്തത്.ഗതാഗതതടസം സൃഷ്ടിച്ച് പാര്ക്ക് ചെയ്ത ആര് ടി ഒയുടെ വാഹനം നിയമങ്ങള് പാലിക്കാതെ ആര് ടി ഒയുടെ വാഹനം പാര്ക്കിംഗ് നിരോധനമേഖലയില് മണിക്കൂറുകളോളം നിര്ത്തിയിട്ടത് വാഹനഗതാഗതത്തിന് തടസ്സവും സൃഷ്ടിച്ചു.കല്പറ്റ പിണങ്ങോട് റോഡില് മുനിസിപ്പല് ടൗണ് ഹാളിലേക്കുള്ള റോഡ് തിരിയുന്നിടത്ത് സ്വകാര്യ ഷോപ്പിന് മുന്നിലാണ് ഇന്നലെ മണിക്കൂറുകളോളം ആര് ടി ഒയുടെ വാഹനം നിര്ത്തിയിട്ടത്.ഇതേ സ്ഥലത്തുവെച്ചാണ് പടിഞ്ഞാറത്തറ ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.ഇവിടെ ബസ്സുകള് യാത്രക്കാരെ ഇറക്കാന് നിര്ത്തിയതോടെ ഗതാഗതസടസ്സം അതിരൂക്ഷമായി.അതേസമയം ഡ്രൈവര് പോലുമില്ലാതെയാണ് ആര്.ടി.ഒ വാഹനം ഉച്ചമുതല് മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ച് നിര്ത്തിയിട്ടത്.വാഹനങ്ങള്ക്ക് പുറമെ വ്യാപാരികള്ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കി.നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര് തന്നെ ഇത്തരത്തില് നിയമലംഘനം നടത്തിയതില് പ്രതിഷേധിക്കാനെത്തിയവരും നിരവധിയാണ് ### Headline : നിയമപാലകര്ക്ക് എന്തുമാവാം; ആര്ടിഒ വാഹനം ഗതാഗതതടസം സൃഷ്ടിച്ച് പാര്ക്ക് ചെയ്തത് മണിക്കൂറുകളോളം
10191
ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്.പ്രധാന നഗരങ്ങളായ മുംബൈയിലും ദില്ലിയിലും പെട്രോളിന് 29 പൈസയാണ് കൂടിയത്.മുംബൈയിൽ ഡീസൽ ലിറ്ററിന് 19 പൈസയും ദില്ലിയിൽ 20 പൈസയും വർദ്ധിച്ചു.ഇതോടെ ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 72.71 രൂപയിലും ഡീസൽ ലിറ്ററിന് 66.01 രൂപയിലുമെത്തി.മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 78.39 രൂപയും ഡീസലിന് 69.24 രൂപയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്.ഇന്ത്യ യുദ്ധശേഷി വര്ധിപ്പിച്ചു; കരുത്ത് തെളിയിച്ച് ചൈനീസ് അതിര്ത്തിയില് പ്രകടനം സംസ്ഥാനത്തും ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 76.11 രൂപയിലും ഡീസൽ ലിറ്ററിന് 71.06 രൂപയുമാണ് ഇന്നത്തെ നിരക്ക്.കൊച്ചിയിൽ പെട്രോള് ലിറ്ററിന് 74.78 രൂപയിലും ഡീസൽ 69.71 രൂപയുമാണ്.കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.11 രൂപയും ഡീസൽ ലിറ്ററിന് 70.04 രൂപയുമാണ് നിരക്ക് അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്താണ് ആഭ്യന്തര വിപണിയിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകുന്നത്.സൗദി അരാംകോയിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ വിപണിയിലെ ക്രൂഡ് ഓയിൽ വില 20 ശതമാനത്തോളം ഉയർന്നിരുന്നു.എത്രയും വേഗം ഉദ്പാനം പുനസ്ഥാപിക്കുമെന്ന് സൗദി വ്യക്തമാക്കിയതോടെ ക്രൂഡ് ഓയിൽ വില പിന്നോട്ട് പോയിരുന്നു.സൗദിയുടെ ഉൽപ്പാദനം പൂർണമായും പുനസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ധനവില കുറയുന്നത്.ക്രൂഡ് ഓയിലിന്റെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 95 സെൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് ബാരലിന് 63.60 ഡോളറിലെത്തി
തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുതിക്കുന്നു; പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ
https://malayalam.oneindia.com/news/india/fuel-price-hike-india-for-3rd-consecutive-day-233707.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്.പ്രധാന നഗരങ്ങളായ മുംബൈയിലും ദില്ലിയിലും പെട്രോളിന് 29 പൈസയാണ് കൂടിയത്.മുംബൈയിൽ ഡീസൽ ലിറ്ററിന് 19 പൈസയും ദില്ലിയിൽ 20 പൈസയും വർദ്ധിച്ചു.ഇതോടെ ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 72.71 രൂപയിലും ഡീസൽ ലിറ്ററിന് 66.01 രൂപയിലുമെത്തി.മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 78.39 രൂപയും ഡീസലിന് 69.24 രൂപയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്.ഇന്ത്യ യുദ്ധശേഷി വര്ധിപ്പിച്ചു; കരുത്ത് തെളിയിച്ച് ചൈനീസ് അതിര്ത്തിയില് പ്രകടനം സംസ്ഥാനത്തും ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 76.11 രൂപയിലും ഡീസൽ ലിറ്ററിന് 71.06 രൂപയുമാണ് ഇന്നത്തെ നിരക്ക്.കൊച്ചിയിൽ പെട്രോള് ലിറ്ററിന് 74.78 രൂപയിലും ഡീസൽ 69.71 രൂപയുമാണ്.കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.11 രൂപയും ഡീസൽ ലിറ്ററിന് 70.04 രൂപയുമാണ് നിരക്ക് അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്താണ് ആഭ്യന്തര വിപണിയിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകുന്നത്.സൗദി അരാംകോയിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ വിപണിയിലെ ക്രൂഡ് ഓയിൽ വില 20 ശതമാനത്തോളം ഉയർന്നിരുന്നു.എത്രയും വേഗം ഉദ്പാനം പുനസ്ഥാപിക്കുമെന്ന് സൗദി വ്യക്തമാക്കിയതോടെ ക്രൂഡ് ഓയിൽ വില പിന്നോട്ട് പോയിരുന്നു.സൗദിയുടെ ഉൽപ്പാദനം പൂർണമായും പുനസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ധനവില കുറയുന്നത്.ക്രൂഡ് ഓയിലിന്റെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 95 സെൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് ബാരലിന് 63.60 ഡോളറിലെത്തി ### Headline : തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുതിക്കുന്നു; പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ
10192
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്കോട് സെമി ഹൈസ്പീഡ് റെയില് പ്രൊജക്ടിന്റെ ആകാശസര്വ്വേ പൂര്ത്തിയായതായി ധനമമന്ത്രി തോമസ് ഐസക്.സംസ്ഥാനത്തെ ഏറ്റവും ചിലവേറിയ പ്രൊജക്ടായിരിക്കും ഇത്.ഇതൊരു റെയില് പാത മാത്രമായിരിക്കില്ലെന്നും സമാമന്തരപാതയും അഞ്ച് ടൗണ്ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ഇതെന്നും തോമസ് ഐസക് വ്യക്തമാക്കി.സംസ്ഥാന ബജറ്റ്;എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ നിർമ്മിക്കും,കുടുംബശ്രീക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ! 2020 ല് ആരംഭിക്കുന്ന ഭൂമി ഏറ്റെടുക്കല് നടപടികള് മൂന്ന് വര്ഷം കൊണ്ട് പൂര്ത്തിയാക്കും.ഈ പദ്ധതി നടപ്പിലാക്കുന്നതോടെ നാല് മണിക്കൂര് കൊണ്ട് 1457 രൂപയ്ക്ക് കാസര്കോട് നിന്നും തിരുവനന്തപുരത്ത് എത്താന് സാധിക്കും.പദ്ധതി പൂര്ത്തിയാവുന്നതോടെ 2025 ല് 67740 പ്രതിദിന യാത്രക്കാര് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.പത്ത് പ്രധാന സ്റ്റേഷനുകള് കൂടാതെ 28 ഫീഡര് സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള് ഉണ്ടാവും.രാത്രി സമയങ്ങളില് ചരക്ക് നീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റിവെയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.ടിക്കറ്റ് ചാര്ജിന്റെ മൂന്നിനൊന്ന് ടിക്ക് ഇതര വരുമാനമായി പ്രതീക്ഷിക്കുന്നു.നിലവില് കേരളത്തിലെ ഗതാഗതസംവിധാനത്തിന്റെ 97 ശതമാനവും റോഡ് വഴിയാണ്.ജലപാത-റെയില്വെ വികസനത്തിലൂടെ ഇതിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന ബജറ്റ്: സെമി ഹൈസ്പീഡ് റെയിലിന്റെ ആകാശ സര്വേ കഴിഞ്ഞു, കാസര്കോട് എത്താന് 4 മണിക്കൂര്
https://malayalam.oneindia.com/news/kerala/kerala-budget-2020-semi-high-speed-rail-project-241644.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തിരുവനന്തപുരം-കാസര്കോട് സെമി ഹൈസ്പീഡ് റെയില് പ്രൊജക്ടിന്റെ ആകാശസര്വ്വേ പൂര്ത്തിയായതായി ധനമമന്ത്രി തോമസ് ഐസക്.സംസ്ഥാനത്തെ ഏറ്റവും ചിലവേറിയ പ്രൊജക്ടായിരിക്കും ഇത്.ഇതൊരു റെയില് പാത മാത്രമായിരിക്കില്ലെന്നും സമാമന്തരപാതയും അഞ്ച് ടൗണ്ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ഇതെന്നും തോമസ് ഐസക് വ്യക്തമാക്കി.സംസ്ഥാന ബജറ്റ്;എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ നിർമ്മിക്കും,കുടുംബശ്രീക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ! 2020 ല് ആരംഭിക്കുന്ന ഭൂമി ഏറ്റെടുക്കല് നടപടികള് മൂന്ന് വര്ഷം കൊണ്ട് പൂര്ത്തിയാക്കും.ഈ പദ്ധതി നടപ്പിലാക്കുന്നതോടെ നാല് മണിക്കൂര് കൊണ്ട് 1457 രൂപയ്ക്ക് കാസര്കോട് നിന്നും തിരുവനന്തപുരത്ത് എത്താന് സാധിക്കും.പദ്ധതി പൂര്ത്തിയാവുന്നതോടെ 2025 ല് 67740 പ്രതിദിന യാത്രക്കാര് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.പത്ത് പ്രധാന സ്റ്റേഷനുകള് കൂടാതെ 28 ഫീഡര് സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള് ഉണ്ടാവും.രാത്രി സമയങ്ങളില് ചരക്ക് നീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റിവെയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.ടിക്കറ്റ് ചാര്ജിന്റെ മൂന്നിനൊന്ന് ടിക്ക് ഇതര വരുമാനമായി പ്രതീക്ഷിക്കുന്നു.നിലവില് കേരളത്തിലെ ഗതാഗതസംവിധാനത്തിന്റെ 97 ശതമാനവും റോഡ് വഴിയാണ്.ജലപാത-റെയില്വെ വികസനത്തിലൂടെ ഇതിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു ### Headline : സംസ്ഥാന ബജറ്റ്: സെമി ഹൈസ്പീഡ് റെയിലിന്റെ ആകാശ സര്വേ കഴിഞ്ഞു, കാസര്കോട് എത്താന് 4 മണിക്കൂര്
10193
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ.നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്.ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്ണര് പദവി രാജി വയ്ക്കണമെന്നും പന്ന്യന് രവീന്ദ്രന് പറഞ്ഞു.ഗവർണർ ബിജെപിയുടെ മൈക്ക് ആകരുതെന്നും രാജ്ഭവനെ ബിജെപി ഓഫീസ് ആക്കി മാറ്റരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.പ്രമേയം പാസാക്കാൻ സംസ്ഥാന സര്ക്കാരിന് അധികാരമില്ല.അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം ചിലവഴിക്കേണ്ടത്.പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്ണറുടെ വിമർശനം.കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല.ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ളകാര്യമാണ്.കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല.കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്ണര് വിശദീകരിച്ചിരുന്നു.വിഭജനം ബാധിക്കാത്ത് സംസ്ഥാനമാണ് കേരളം.ഇവിടെ അനധികൃത കുടിയേറ്റക്കാരില്ല.എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.പൗരത്വഭേദഗതിക്കെതിരായ സംയുക്തസമരത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലാണ് നിയമസഭ പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന നിയമം പാസാക്കിയത്
രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്; ഗവർണർ ബിജെപിയുടെ മൈക്ക് ആവരുത്, രൂക്ഷ വിമർശനവുമായി സിപിഐ
https://malayalam.oneindia.com/news/kerala/cpi-leader-pannian-raveendran-criticizes-kerala-governor-239677.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ.നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്.ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്ണര് പദവി രാജി വയ്ക്കണമെന്നും പന്ന്യന് രവീന്ദ്രന് പറഞ്ഞു.ഗവർണർ ബിജെപിയുടെ മൈക്ക് ആകരുതെന്നും രാജ്ഭവനെ ബിജെപി ഓഫീസ് ആക്കി മാറ്റരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.പ്രമേയം പാസാക്കാൻ സംസ്ഥാന സര്ക്കാരിന് അധികാരമില്ല.അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം ചിലവഴിക്കേണ്ടത്.പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്ണറുടെ വിമർശനം.കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല.ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ളകാര്യമാണ്.കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല.കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്ണര് വിശദീകരിച്ചിരുന്നു.വിഭജനം ബാധിക്കാത്ത് സംസ്ഥാനമാണ് കേരളം.ഇവിടെ അനധികൃത കുടിയേറ്റക്കാരില്ല.എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.പൗരത്വഭേദഗതിക്കെതിരായ സംയുക്തസമരത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലാണ് നിയമസഭ പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന നിയമം പാസാക്കിയത് ### Headline : രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്; ഗവർണർ ബിജെപിയുടെ മൈക്ക് ആവരുത്, രൂക്ഷ വിമർശനവുമായി സിപിഐ
10194
ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ (9/1/2020) രാവിലെ 9.30 മുതല് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില് നടക്കും.കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല് നിര്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 754 വീടുകളാണ് ലൈഫ് മിഷന് പദ്ധതിയില് ഉള്പ്പെടുത്തി നിര്മിച്ചിരിക്കുന്നത്.ഇരുപതോളം വകുപ്പുകളുടെ സേവനവും അദാലത്തില് ലഭ്യമാകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, സിവില് സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷന്സ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തില് ലഭിക്കും.അദാലത്തില് പങ്കെടുക്കുന്ന ഗുണഭോക്താക്കള്ക്ക് അപേക്ഷ എഴുതി നല്കാനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.പങ്കെടുക്കാനെത്തുന്നവര് ബന്ധപ്പെട്ട രേഖകള് ഹാജരാക്കണം.ജനുവരി 26ന് സംസ്ഥാന തല പ്രഖ്യാപനം നടക്കുന്നതിനു മുന്നോടിയായാണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബ സംഗമവും അദാലത്തും നടത്തുന്നത്.പദ്ധതി നിര്വഹണ ഉദ്യോഗസ്ഥരെ ചടങ്ങില് ആദരിക്കും
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം 9 ന്
https://www.malayalamexpress.in/archives/1004855/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ (9/1/2020) രാവിലെ 9.30 മുതല് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില് നടക്കും.കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല് നിര്വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 754 വീടുകളാണ് ലൈഫ് മിഷന് പദ്ധതിയില് ഉള്പ്പെടുത്തി നിര്മിച്ചിരിക്കുന്നത്.ഇരുപതോളം വകുപ്പുകളുടെ സേവനവും അദാലത്തില് ലഭ്യമാകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, സിവില് സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷന്സ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തില് ലഭിക്കും.അദാലത്തില് പങ്കെടുക്കുന്ന ഗുണഭോക്താക്കള്ക്ക് അപേക്ഷ എഴുതി നല്കാനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.പങ്കെടുക്കാനെത്തുന്നവര് ബന്ധപ്പെട്ട രേഖകള് ഹാജരാക്കണം.ജനുവരി 26ന് സംസ്ഥാന തല പ്രഖ്യാപനം നടക്കുന്നതിനു മുന്നോടിയായാണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബ സംഗമവും അദാലത്തും നടത്തുന്നത്.പദ്ധതി നിര്വഹണ ഉദ്യോഗസ്ഥരെ ചടങ്ങില് ആദരിക്കും ### Headline : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം 9 ന്
10195
ആഗ്ര: മുഗള് വാസ്തുശില്പ്പമായ താജ്മഹലിന്റെ നിറംമങ്ങുന്ന സംഭവത്തില് വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്.ഒരു സംഘം പരിസ്ഥിതി പ്രവര്ത്തകരാണ് താജ്മഹലിന്റെ നിറംമങ്ങല് അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയത്.ഇതോടെയാണ് ആഗ്ര നഗരസഭയക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് ട്രിബ്യൂണല് അയച്ചിട്ടുള്ളത്.താജ്മഹലിന്റെ സമീപപ്രദേശങ്ങളില് മാലിന്യങ്ങള് നിക്ഷേപിക്കുന്നതും തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള് കത്തിക്കുന്നത് നിര്ത്തിവെക്കാനും ട്രിബ്യൂണല് ഉത്തരവിട്ടു.വനം, പരിസ്ഥിതി മന്ത്രാലയം, നഗരവികസന മന്ത്രാലയം, യു പി സര്ക്കാര്, കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്ഡ് എന്നിവര്ക്ക് ജസ്റ്റിസ് സ്വതന്തര് കുമാര് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.രണ്ടാഴ്ചക്കുള്ളില് വിശദീകരണം നല്കാനാണ് നിര്ദ്ദേശം.17ാം നൂറ്റാണ്ടില് മാര്ബിളില് പണികഴിപ്പിട്ട താജ്മഹലിന്റെ ചുവരുകളിലെ നിറം മങ്ങലിന് കാരണം പൊടിപടലങ്ങളില് അടങ്ങിയിട്ടുള്ള കാര്ബണിന്റെ അംശങ്ങളാണെന്ന് ഐഐടി കാണ്പൂര്, ജോര്ജ്ജിയ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവര് സംയുക്തമായി നടത്തിയ പഠനത്തില് നേരത്തെ കണ്ടെത്തിയിരുന്നു.ഈ പഠനഫലങ്ങളുടെ അടിസ്ഥാനത്തില് പരിസ്ഥിതി പ്രവര്ത്തകനായ ഡി കെ ജോഷിയാണ് ഗ്രീന് ട്രിബ്യൂണലിനെ സമീപിച്ചത്.തന്റെ പ്രിയതമയായ മുംതാസിന്റെ ഓര്മ്മയക്കായ് ഷാജഹാന് പണികഴിപ്പിച്ച താജ്മഹലിന്റെ നിര്മ്മാണ പ്രവൃത്തികള് പൂര്ത്തിയാവുന്നത് 22 വര്ഷം കൊണ്ടാണ്
താജ്മഹലിന്റെ നിറംമങ്ങല് വിശദീകരണം ആവശ്യപ്പെട്ട് ആഗ്ര നഗരസഭയ്ക്ക് ഗ്രീന് ട്രൈബ്യൂണല് നോട്ടീസ്
https://malayalam.oneindia.com/news/india/green-tribunal-seeks-explanation-on-taj-mahal-s-colour-chang-150872.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആഗ്ര: മുഗള് വാസ്തുശില്പ്പമായ താജ്മഹലിന്റെ നിറംമങ്ങുന്ന സംഭവത്തില് വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്.ഒരു സംഘം പരിസ്ഥിതി പ്രവര്ത്തകരാണ് താജ്മഹലിന്റെ നിറംമങ്ങല് അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയത്.ഇതോടെയാണ് ആഗ്ര നഗരസഭയക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് ട്രിബ്യൂണല് അയച്ചിട്ടുള്ളത്.താജ്മഹലിന്റെ സമീപപ്രദേശങ്ങളില് മാലിന്യങ്ങള് നിക്ഷേപിക്കുന്നതും തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള് കത്തിക്കുന്നത് നിര്ത്തിവെക്കാനും ട്രിബ്യൂണല് ഉത്തരവിട്ടു.വനം, പരിസ്ഥിതി മന്ത്രാലയം, നഗരവികസന മന്ത്രാലയം, യു പി സര്ക്കാര്, കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്ഡ് എന്നിവര്ക്ക് ജസ്റ്റിസ് സ്വതന്തര് കുമാര് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.രണ്ടാഴ്ചക്കുള്ളില് വിശദീകരണം നല്കാനാണ് നിര്ദ്ദേശം.17ാം നൂറ്റാണ്ടില് മാര്ബിളില് പണികഴിപ്പിട്ട താജ്മഹലിന്റെ ചുവരുകളിലെ നിറം മങ്ങലിന് കാരണം പൊടിപടലങ്ങളില് അടങ്ങിയിട്ടുള്ള കാര്ബണിന്റെ അംശങ്ങളാണെന്ന് ഐഐടി കാണ്പൂര്, ജോര്ജ്ജിയ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവര് സംയുക്തമായി നടത്തിയ പഠനത്തില് നേരത്തെ കണ്ടെത്തിയിരുന്നു.ഈ പഠനഫലങ്ങളുടെ അടിസ്ഥാനത്തില് പരിസ്ഥിതി പ്രവര്ത്തകനായ ഡി കെ ജോഷിയാണ് ഗ്രീന് ട്രിബ്യൂണലിനെ സമീപിച്ചത്.തന്റെ പ്രിയതമയായ മുംതാസിന്റെ ഓര്മ്മയക്കായ് ഷാജഹാന് പണികഴിപ്പിച്ച താജ്മഹലിന്റെ നിര്മ്മാണ പ്രവൃത്തികള് പൂര്ത്തിയാവുന്നത് 22 വര്ഷം കൊണ്ടാണ് ### Headline : താജ്മഹലിന്റെ നിറംമങ്ങല് വിശദീകരണം ആവശ്യപ്പെട്ട് ആഗ്ര നഗരസഭയ്ക്ക് ഗ്രീന് ട്രൈബ്യൂണല് നോട്ടീസ്
10196
തിരുവനന്തപുരം: കാലവര്ഷക്കെടുതിയില് പെട്ടവര്ക്ക് സഹായം അഭ്യര്ത്ഥിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു പ്രവര്ത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്നു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.24 മണിക്കൂറും പ്രവര്ത്തിക്കുന്ന സ്റ്റേറ്റ് എമര്ജന്സി റെസ്പോണ്സ് സെന്ററില് ലഭിക്കുന്ന ഓരോ സന്ദേശവും എവിടെ നിന്നാണെന്നു വളരെ കൃത്യമായി മനസ്സിലാക്കാനാകും.രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും വിന്യസിച്ചെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.നടപടികൾക്ക് ഐജിമാർ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു ഈ സംവിധാനം എല്ലാ കണ്ട്രോള് റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല് വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടന് തന്നെ സ്ഥലത്തെത്തും.ഇതുവഴി എത്രയും പെട്ടെന്ന് രക്ഷാപ്രവര്ത്തകരെ സ്ഥലത്തേയ്ക്ക് എത്തിക്കാനും കഴിയും.ഈ നമ്പറിലേക്ക് എസ് എം എസ് സന്ദേശങ്ങള് അയയ്ക്കുവാന് സാധിക്കും.സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്ത്ഥിക്കാവുന്നതാണ്.'112 ഇന്ത്യ' എന്ന മൊബൈല് ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമര്ജന്സി റെസ്പോണ്സ് സെന്ററിന്റെ സഹായം തേടാവുന്നതാണ്.ഈ ആപ്പിലെ പാനിക്ക് ബട്ടണ് അമര്ത്തിയാല് സ്റ്റേറ്റ് കണ്ട്രോള് റൂമില് നിന്ന് ആ നമ്പറിലേക്ക് തിരികെ വിളിച്ച് വിവരങ്ങള് ചോദിച്ചറിഞ്ഞ് സഹായം ലഭ്യമാക്കും
ദുരിതം വിതച്ച് പെരുമഴ; സഹായം ആവശ്യപ്പെട്ട് 112 എന്ന നമ്പറില് 24 മണിക്കൂറും വിളിക്കാമെന്ന് പൊലീസ്
https://www.malayalamexpress.in/archives/749428/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കാലവര്ഷക്കെടുതിയില് പെട്ടവര്ക്ക് സഹായം അഭ്യര്ത്ഥിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു പ്രവര്ത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്നു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.24 മണിക്കൂറും പ്രവര്ത്തിക്കുന്ന സ്റ്റേറ്റ് എമര്ജന്സി റെസ്പോണ്സ് സെന്ററില് ലഭിക്കുന്ന ഓരോ സന്ദേശവും എവിടെ നിന്നാണെന്നു വളരെ കൃത്യമായി മനസ്സിലാക്കാനാകും.രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും വിന്യസിച്ചെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.നടപടികൾക്ക് ഐജിമാർ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു ഈ സംവിധാനം എല്ലാ കണ്ട്രോള് റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല് വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടന് തന്നെ സ്ഥലത്തെത്തും.ഇതുവഴി എത്രയും പെട്ടെന്ന് രക്ഷാപ്രവര്ത്തകരെ സ്ഥലത്തേയ്ക്ക് എത്തിക്കാനും കഴിയും.ഈ നമ്പറിലേക്ക് എസ് എം എസ് സന്ദേശങ്ങള് അയയ്ക്കുവാന് സാധിക്കും.സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്ത്ഥിക്കാവുന്നതാണ്.'112 ഇന്ത്യ' എന്ന മൊബൈല് ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമര്ജന്സി റെസ്പോണ്സ് സെന്ററിന്റെ സഹായം തേടാവുന്നതാണ്.ഈ ആപ്പിലെ പാനിക്ക് ബട്ടണ് അമര്ത്തിയാല് സ്റ്റേറ്റ് കണ്ട്രോള് റൂമില് നിന്ന് ആ നമ്പറിലേക്ക് തിരികെ വിളിച്ച് വിവരങ്ങള് ചോദിച്ചറിഞ്ഞ് സഹായം ലഭ്യമാക്കും ### Headline : ദുരിതം വിതച്ച് പെരുമഴ; സഹായം ആവശ്യപ്പെട്ട് 112 എന്ന നമ്പറില് 24 മണിക്കൂറും വിളിക്കാമെന്ന് പൊലീസ്
10197
ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി.റിട്ട.സുപ്രീംകോടതി ജഡ്ജി ആർ.വി രവീന്ദ്രന്റെ മേൽനോട്ടത്തിലായിരിക്കും എൻ.ഐ.എ അന്വേഷണം നടത്തുക.വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയയെ കോടതി മുമ്പാകെ വിളിച്ചു വരുത്തുമെന്നും ചീഫ് ജസ്റ്റിസ് ജെ. എ സ്. ഖെ ഹാ ർ കോടതിയിൽ വ്യക്തമാക്കി.ഇ സ് ലാം സ്വീ ക രി ച്ച് ത ന്നെ വി വാ ഹം ചെ യ് ത ഹാ ദി യ യെ വീ ട്ടു ത ട ങ്ക ലി ൽ നി ന്ന് വി ട്ടു കി ട്ട ണ മെ ന്ന് ആ വ ശ്യ പ്പെ ട്ട് ഭര്ത്താവ് ഷെഫിന് ജെഹാന് നല്കിയ ഹര്ജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിർദേശം.കോടതിയുടെ അന്തിമ വിധി വരുംവരെ ഹാദിയ മാതാപിതാക്കൾക്കൊപ്പം കഴിയുമെന്നും ചീഫ് ജസ്റ്റിസ് ജെ. എ സ്. ഖെ ഹാ ർ, ജ സ് റ്റി സ് ഡി. വൈ.ച ന്ദ്ര ചൂ ഡ് എ ന്നി വ ര ട ങ്ങു ന്ന ബെ ഞ്ച് വ്യക്തമാക്കി.അതേസമയം, എൻ.ഐ.എ അന്വേഷണത്തെ കേരളാ സർക്കാറിന്റെ അഭിഭാഷകൻ കോടതിയിൽ എതിർത്തില്ല.ഏത് അന്വേഷണത്തോടും സഹകരിക്കാമെന്ന് മുതിർന്ന അഭിഭാഷകൻ വി.വി ഗിരി സുപ്രീംകോടതിയെ അറിയിച്ചു.വ ധു വി ന്റെ പി താ വി ന്റെ അ ന ു മ തി യി ല്ലാ െ ത ര ണ്ട് മു സ് ലിം ക ൾ ത മ്മി ലു ള്ള വി വാ ഹം സാ ധു വാ കി ല്ലെ ന്നും ഇ വി ടെ ഹാ ദി യ യു ടെ പി താ വാ യ അ ശോ ക ന്റെ സ മ്മ ത മി ല്ലാ ത്ത തി നാ ൽ വി വാ ഹം സാ ധു വാ കി ല്ലെ ന്നു മാണ് കേരളാ ഹൈ കോ ട തി പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.ഇതേതുടർന്ന് വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം ഹൈകോടതി വിട്ടു.ഹൈകോടതി വിധി റദ്ദാക്കണമെന്നും വീട്ടുതടങ്കലിലായ ഹാ ദി യ യു ടെ ഇ ഷ് ട മ റി യാ ൻ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കേരളാ പൊലീസിന് നിർദേശം നൽകണമെന്നും ശ ഫി ൻ ജ ഹാൻ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.ശ ഫി ൻ ജ ഹാന് ഐ.എസ് ബന്ധമുണ്ട്.വിവാഹത്തിന് പിന്നിൽ തീവ്രവാദ സ്വാധീനമുണ്ട്.അതിനാൽ വിശദമായ അന്വേഷണം വേണമെന്നുമാണ് ഹാദിയയുടെ പിതാവ് സുപ്രീകോടതിയിൽ ആവശ്യപ്പെട്ടത്.ശ ഫി ൻ ജ ഹാ നു വേ ണ്ടി പ്ര മു ഖ അ ഭി ഭാ ഷ ക രാ യ അ ഡ്വ.ക പി ൽ സി ബ ൽ, അ ഡ്വ.ഹാരിസ് ബീരാൻ എ ന്നി വ രും ഹാ ദി യ യു ടെ പി താ വി ന് വേ ണ്ടി മു ൻ അ റ്റോ ണി ജ ന റ ൽ മു കു ൽ രോ ഹ ത ഗി യും ആണ് കോടതിയിൽ ഹാജരാകുന്നത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹാ ദി യയും ശ ഫി ൻ ജ ഹാനും വിവാഹിതരായത്
ഹാദിയ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് സുപ്രിംകോടതി
https://timeskerala.com/archives/7008
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി.റിട്ട.സുപ്രീംകോടതി ജഡ്ജി ആർ.വി രവീന്ദ്രന്റെ മേൽനോട്ടത്തിലായിരിക്കും എൻ.ഐ.എ അന്വേഷണം നടത്തുക.വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയയെ കോടതി മുമ്പാകെ വിളിച്ചു വരുത്തുമെന്നും ചീഫ് ജസ്റ്റിസ് ജെ. എ സ്. ഖെ ഹാ ർ കോടതിയിൽ വ്യക്തമാക്കി.ഇ സ് ലാം സ്വീ ക രി ച്ച് ത ന്നെ വി വാ ഹം ചെ യ് ത ഹാ ദി യ യെ വീ ട്ടു ത ട ങ്ക ലി ൽ നി ന്ന് വി ട്ടു കി ട്ട ണ മെ ന്ന് ആ വ ശ്യ പ്പെ ട്ട് ഭര്ത്താവ് ഷെഫിന് ജെഹാന് നല്കിയ ഹര്ജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിർദേശം.കോടതിയുടെ അന്തിമ വിധി വരുംവരെ ഹാദിയ മാതാപിതാക്കൾക്കൊപ്പം കഴിയുമെന്നും ചീഫ് ജസ്റ്റിസ് ജെ. എ സ്. ഖെ ഹാ ർ, ജ സ് റ്റി സ് ഡി. വൈ.ച ന്ദ്ര ചൂ ഡ് എ ന്നി വ ര ട ങ്ങു ന്ന ബെ ഞ്ച് വ്യക്തമാക്കി.അതേസമയം, എൻ.ഐ.എ അന്വേഷണത്തെ കേരളാ സർക്കാറിന്റെ അഭിഭാഷകൻ കോടതിയിൽ എതിർത്തില്ല.ഏത് അന്വേഷണത്തോടും സഹകരിക്കാമെന്ന് മുതിർന്ന അഭിഭാഷകൻ വി.വി ഗിരി സുപ്രീംകോടതിയെ അറിയിച്ചു.വ ധു വി ന്റെ പി താ വി ന്റെ അ ന ു മ തി യി ല്ലാ െ ത ര ണ്ട് മു സ് ലിം ക ൾ ത മ്മി ലു ള്ള വി വാ ഹം സാ ധു വാ കി ല്ലെ ന്നും ഇ വി ടെ ഹാ ദി യ യു ടെ പി താ വാ യ അ ശോ ക ന്റെ സ മ്മ ത മി ല്ലാ ത്ത തി നാ ൽ വി വാ ഹം സാ ധു വാ കി ല്ലെ ന്നു മാണ് കേരളാ ഹൈ കോ ട തി പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.ഇതേതുടർന്ന് വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം ഹൈകോടതി വിട്ടു.ഹൈകോടതി വിധി റദ്ദാക്കണമെന്നും വീട്ടുതടങ്കലിലായ ഹാ ദി യ യു ടെ ഇ ഷ് ട മ റി യാ ൻ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കേരളാ പൊലീസിന് നിർദേശം നൽകണമെന്നും ശ ഫി ൻ ജ ഹാൻ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.ശ ഫി ൻ ജ ഹാന് ഐ.എസ് ബന്ധമുണ്ട്.വിവാഹത്തിന് പിന്നിൽ തീവ്രവാദ സ്വാധീനമുണ്ട്.അതിനാൽ വിശദമായ അന്വേഷണം വേണമെന്നുമാണ് ഹാദിയയുടെ പിതാവ് സുപ്രീകോടതിയിൽ ആവശ്യപ്പെട്ടത്.ശ ഫി ൻ ജ ഹാ നു വേ ണ്ടി പ്ര മു ഖ അ ഭി ഭാ ഷ ക രാ യ അ ഡ്വ.ക പി ൽ സി ബ ൽ, അ ഡ്വ.ഹാരിസ് ബീരാൻ എ ന്നി വ രും ഹാ ദി യ യു ടെ പി താ വി ന് വേ ണ്ടി മു ൻ അ റ്റോ ണി ജ ന റ ൽ മു കു ൽ രോ ഹ ത ഗി യും ആണ് കോടതിയിൽ ഹാജരാകുന്നത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹാ ദി യയും ശ ഫി ൻ ജ ഹാനും വിവാഹിതരായത് ### Headline : ഹാദിയ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് സുപ്രിംകോടതി
10198
കൊച്ചി: കോഴിക്കോട് സ്വദേശിനിയായ ക്രിസ്ത്യൻ പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മത പരിവർത്തനത്തിന് പ്രേരിപ്പിച്ച കേസിലെ പ്രതി ജാസിം മുഹമ്മദ് അറസ്റ്റിൽ.കോഴിക്കോട്ടുള്ള പരീക്ഷാപരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയായ പത്തൊമ്പതുകാരിയെയാണ് പീഡിപ്പിച്ചത്.കുട്ടിയുടെ സഹപാഠിയായിരുന്നു ജാസിം.മുസ്ലീമായി മതം മാറിയില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തു വിടുമെന്ന് മുഹമ്മദ് ജാസിം ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.ഉന്നതരാഷ്ട്രീയബന്ധമുള്ള പ്രതിയെ പിടികൂടാൻ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.തുടർന്നാണ് നിർബന്ധിത മതപരിവർത്തന കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എ.പ്രത്യേകവിഭാഗം പെൺകുട്ടിയിൽ നിന്നും പോലീസിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചത്.സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്.പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം വ്യാപകമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ ഉണ്ടായതും സർക്കാരിനെയും പൊലീസിനെയും സമ്മർദ്ദത്തിലാക്കിയിരുന്നു.പ്രതിയായ മുഹമ്മദ് ജാസിമിന് ഭീകരവാദ സംഘടനകളുമായും മത മൗലികവാദ സംഘടനകളുമായും ഉള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്
ക്രിസ്ത്യൻ പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസ് ; പ്രതി ജാസിം മുഹമ്മദ് അറസ്റ്റിൽ
https://www.malayalamexpress.in/archives/840370/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കോഴിക്കോട് സ്വദേശിനിയായ ക്രിസ്ത്യൻ പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മത പരിവർത്തനത്തിന് പ്രേരിപ്പിച്ച കേസിലെ പ്രതി ജാസിം മുഹമ്മദ് അറസ്റ്റിൽ.കോഴിക്കോട്ടുള്ള പരീക്ഷാപരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയായ പത്തൊമ്പതുകാരിയെയാണ് പീഡിപ്പിച്ചത്.കുട്ടിയുടെ സഹപാഠിയായിരുന്നു ജാസിം.മുസ്ലീമായി മതം മാറിയില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തു വിടുമെന്ന് മുഹമ്മദ് ജാസിം ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.ഉന്നതരാഷ്ട്രീയബന്ധമുള്ള പ്രതിയെ പിടികൂടാൻ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.തുടർന്നാണ് നിർബന്ധിത മതപരിവർത്തന കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എ.പ്രത്യേകവിഭാഗം പെൺകുട്ടിയിൽ നിന്നും പോലീസിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചത്.സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്.പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം വ്യാപകമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ ഉണ്ടായതും സർക്കാരിനെയും പൊലീസിനെയും സമ്മർദ്ദത്തിലാക്കിയിരുന്നു.പ്രതിയായ മുഹമ്മദ് ജാസിമിന് ഭീകരവാദ സംഘടനകളുമായും മത മൗലികവാദ സംഘടനകളുമായും ഉള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട് ### Headline : ക്രിസ്ത്യൻ പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസ് ; പ്രതി ജാസിം മുഹമ്മദ് അറസ്റ്റിൽ
10199
ദില്ലി: നിര്ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത് വൈകും.കേസിലെ നാല് പ്രതികളുടെ മരണ വാറണ്ട് കോടതി ദില്ലി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു.പ്രതികളിലൊരാള് നല്കിയ ദയാഹര്ജി നിലനില്ക്കുന്നതിനാലാണ് കോടതി മരണ വാറണ്ട് സ്റ്റേ ചെയ്തിരിക്കുന്നത്.ജനുവരി 22നായിരുന്നു പ്രതികളെ തൂക്കിലേറ്റേണ്ടിയിരുന്നത്.നിലവിലെ സാഹചര്യത്തില് ജയില് അധികൃതരോട് പുതിയ തീയതി അറിയിക്കാന് കോടതി ആവശ്യപ്പെട്ടു.പ്രതികള്ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ച തന്റെ തന്നെ ഉത്തരവ് പുനപരിശോധിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി.'അതേസമയം പ്രതികളിലൊരാള് ദയാഹര്ജി നല്കിയത് കൊണ്ട് മരണ വാറണ്ട് റദ്ദാക്കുകയാണ്'.ജനുവരി 22 ന് വിധി നടപ്പിലാക്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കി ജയില് അധികൃതര് റിപ്പോര്ട്ട് നല്കണം എന്ന് കോടതി നിര്ദേശിച്ചു.നിര്ഭയ കേസിലെ നാല് പ്രതികളില് ഒരാളായ മുകേഷ് സിംഗ് ആണ് ദയാഹര്ജി നല്കിയിരിക്കുന്നത്.ഈ സാഹചര്യത്തില് ജനുവരി 22ന് വധശിക്ഷ നടപ്പിലാക്കുക സാധ്യമല്ലെന്ന് ദില്ലി സര്ക്കാര് വ്യക്തമാക്കിയിരുന്നു.പ്രതികളുടെ വധശിക്ഷ വൈകുന്നതിന് ദില്ലി സര്ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്ത് എത്തിയിരുന്നു.കെജ്രിവാൾ സർക്കാരിന്റെ പിടിപ്പ് കേട് കാരണമാണ് വധശിക്ഷ നടപ്പിലാകാത്തത് എന്നാണ് പ്രകാശ് ജാവദേക്കറുടെ ആരോപണം.മുകേഷ് സിംഗിനെ കൂടാതെ വിനയ് ശര്മ, അക്ഷയ് കുമാര് സിംഗ്, പവന് ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്.ജനുവരി ഏഴാം തിയ്യതിയാണ് നിര്ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാന് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്.മുകേഷ് സിംഗിന്റെ ദയാഹര്ജി തളളാന് ദില്ലി സര്ക്കാര് ശുപാര്ശ ചെയ്തിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശുപാര്ശയ്ക്ക് ശേഷമാവും പ്രതിയുടെ ദയാഹര്ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്പ്പിക്കുക
നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ! പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല
https://malayalam.oneindia.com/news/india/delhi-court-stays-nirbhaya-case-convicts-death-warrant-240399.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: നിര്ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നത് വൈകും.കേസിലെ നാല് പ്രതികളുടെ മരണ വാറണ്ട് കോടതി ദില്ലി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു.പ്രതികളിലൊരാള് നല്കിയ ദയാഹര്ജി നിലനില്ക്കുന്നതിനാലാണ് കോടതി മരണ വാറണ്ട് സ്റ്റേ ചെയ്തിരിക്കുന്നത്.ജനുവരി 22നായിരുന്നു പ്രതികളെ തൂക്കിലേറ്റേണ്ടിയിരുന്നത്.നിലവിലെ സാഹചര്യത്തില് ജയില് അധികൃതരോട് പുതിയ തീയതി അറിയിക്കാന് കോടതി ആവശ്യപ്പെട്ടു.പ്രതികള്ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ച തന്റെ തന്നെ ഉത്തരവ് പുനപരിശോധിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി.'അതേസമയം പ്രതികളിലൊരാള് ദയാഹര്ജി നല്കിയത് കൊണ്ട് മരണ വാറണ്ട് റദ്ദാക്കുകയാണ്'.ജനുവരി 22 ന് വിധി നടപ്പിലാക്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കി ജയില് അധികൃതര് റിപ്പോര്ട്ട് നല്കണം എന്ന് കോടതി നിര്ദേശിച്ചു.നിര്ഭയ കേസിലെ നാല് പ്രതികളില് ഒരാളായ മുകേഷ് സിംഗ് ആണ് ദയാഹര്ജി നല്കിയിരിക്കുന്നത്.ഈ സാഹചര്യത്തില് ജനുവരി 22ന് വധശിക്ഷ നടപ്പിലാക്കുക സാധ്യമല്ലെന്ന് ദില്ലി സര്ക്കാര് വ്യക്തമാക്കിയിരുന്നു.പ്രതികളുടെ വധശിക്ഷ വൈകുന്നതിന് ദില്ലി സര്ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്ത് എത്തിയിരുന്നു.കെജ്രിവാൾ സർക്കാരിന്റെ പിടിപ്പ് കേട് കാരണമാണ് വധശിക്ഷ നടപ്പിലാകാത്തത് എന്നാണ് പ്രകാശ് ജാവദേക്കറുടെ ആരോപണം.മുകേഷ് സിംഗിനെ കൂടാതെ വിനയ് ശര്മ, അക്ഷയ് കുമാര് സിംഗ്, പവന് ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്.ജനുവരി ഏഴാം തിയ്യതിയാണ് നിര്ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാന് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്.മുകേഷ് സിംഗിന്റെ ദയാഹര്ജി തളളാന് ദില്ലി സര്ക്കാര് ശുപാര്ശ ചെയ്തിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശുപാര്ശയ്ക്ക് ശേഷമാവും പ്രതിയുടെ ദയാഹര്ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്പ്പിക്കുക ### Headline : നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ! പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല
10200
അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ആർട്ട് ഡയറക്ഷനുള്ള പുരസ്കാരം ദിലീപ് ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.രണ്ട് വ്യത്യസ്ത കാലഘട്ടം അതേപോലെ പുനഃസൃഷ്ടിച്ചതിനാണ് അവാർഡ് ലഭിച്ചത്.ദിലീപ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് രതീഷ് അമ്പാട്ട് ആയിരുന്നു.മുരളി ഗോപി തിരക്കഥാ എഴുതിയ ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.പഴ കാലഘട്ടവും, പുതിയ കാലഘട്ടത്തിനെയും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചതിനാണ് അവാർഡ് ലഭിച്ചത്.മികച്ച നടിയായി മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിനെ തിരഞ്ഞെടുത്തു.ആയുഷ്മാന് ഖുറാനയെയും, വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു.അന്ധാഥുന് എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാനെയും, ഉറി എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്കിയെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തത്.ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചര് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തു.ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചര് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.ജോസഫിലെ അഭിനയത്തിന് ജോജു ജോര്ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്ശം ലഭിച്ചു പത്തു വയസ്സുകാരി പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തു ഗർഭിണിയാക്കി ; അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം
മികച്ച ആർട്ട് ഡയറക്ഷനുള്ള ദേശീയ ഫിലിം അവാർഡ് ദിലീപ് ചിത്രം കമ്മാരസംഭവത്തിന്
https://www.malayalamexpress.in/archives/749705/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ആർട്ട് ഡയറക്ഷനുള്ള പുരസ്കാരം ദിലീപ് ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.രണ്ട് വ്യത്യസ്ത കാലഘട്ടം അതേപോലെ പുനഃസൃഷ്ടിച്ചതിനാണ് അവാർഡ് ലഭിച്ചത്.ദിലീപ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് രതീഷ് അമ്പാട്ട് ആയിരുന്നു.മുരളി ഗോപി തിരക്കഥാ എഴുതിയ ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.പഴ കാലഘട്ടവും, പുതിയ കാലഘട്ടത്തിനെയും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചതിനാണ് അവാർഡ് ലഭിച്ചത്.മികച്ച നടിയായി മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിനെ തിരഞ്ഞെടുത്തു.ആയുഷ്മാന് ഖുറാനയെയും, വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു.അന്ധാഥുന് എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാനെയും, ഉറി എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്കിയെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തത്.ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചര് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തു.ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചര് സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.ജോസഫിലെ അഭിനയത്തിന് ജോജു ജോര്ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്ശം ലഭിച്ചു പത്തു വയസ്സുകാരി പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തു ഗർഭിണിയാക്കി ; അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം ### Headline : മികച്ച ആർട്ട് ഡയറക്ഷനുള്ള ദേശീയ ഫിലിം അവാർഡ് ദിലീപ് ചിത്രം കമ്മാരസംഭവത്തിന്