id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
10001
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില് നോവല് കൊറോണ വൈറസ് രോഗം പടര്ന്നുപിടിക്കുന്ന സാഹചര്യത്തില് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര് അറിയിച്ചു.ഇവരില് 2431 പേര് വീടുകളിലും 24പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.സംശയാസ്പദമായവരുടെ 389 സാമ്പിളുകള് എന്.ഐ.വിയില് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതില് 354 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.നിലവില് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില് ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിയുടെ നേതൃത്വത്തില് ആരോഗ്യ വകുപ്പ് ഡയറേക്ടറില് നടന്ന റാപ്പിഡ് റെസ്പോണ്സ് ടീം (ആര്.ആര്.ടി.) യോഗത്തില് നിലവിലെ സാഹചര്യം വിലയിരുത്തി.വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില് കഴിയുന്നതിനുള്ള പരിഷ്കരിച്ച മാര്ഗരേഖ അനുസരിച്ച് വ്യക്തികളെ നിരീക്ഷണത്തില് നിന്നും ഒഴിവാക്കാന് തീരുമാനിച്ചിട്ടുണ്ട്.വീടുകളില് നിരീക്ഷണത്തില് കഴിഞ്ഞിരുന്ന 1040 വ്യക്തികളെ പരിഷ്കരിച്ച മാര്ഗരേഖ പ്രകാരം നിരീക്ഷണത്തില് നിന്നും ഒഴിവാക്കി.എങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്.രോഗബാധിത പ്രദേശങ്ങളില് നിന്നും മടങ്ങിയെത്തിയവര് രോഗലക്ഷണങ്ങള് പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള് കഴിയുന്നതുവരെ വീടുകളില്ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള് സന്ദര്ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.3264 ടെലിഫോണിക്ക് കൗണ്സിലിംഗ് സേവനങ്ങള് ഇത് വരെ ലഭ്യമാക്കി
കൊറോണ : സംസ്ഥാനത്ത് 2455 പേര് നിരീക്ഷണത്തില്
https://www.malayalamexpress.in/archives/1058762/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില് നോവല് കൊറോണ വൈറസ് രോഗം പടര്ന്നുപിടിക്കുന്ന സാഹചര്യത്തില് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര് അറിയിച്ചു.ഇവരില് 2431 പേര് വീടുകളിലും 24പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.സംശയാസ്പദമായവരുടെ 389 സാമ്പിളുകള് എന്.ഐ.വിയില് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതില് 354 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.നിലവില് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില് ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിയുടെ നേതൃത്വത്തില് ആരോഗ്യ വകുപ്പ് ഡയറേക്ടറില് നടന്ന റാപ്പിഡ് റെസ്പോണ്സ് ടീം (ആര്.ആര്.ടി.) യോഗത്തില് നിലവിലെ സാഹചര്യം വിലയിരുത്തി.വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില് കഴിയുന്നതിനുള്ള പരിഷ്കരിച്ച മാര്ഗരേഖ അനുസരിച്ച് വ്യക്തികളെ നിരീക്ഷണത്തില് നിന്നും ഒഴിവാക്കാന് തീരുമാനിച്ചിട്ടുണ്ട്.വീടുകളില് നിരീക്ഷണത്തില് കഴിഞ്ഞിരുന്ന 1040 വ്യക്തികളെ പരിഷ്കരിച്ച മാര്ഗരേഖ പ്രകാരം നിരീക്ഷണത്തില് നിന്നും ഒഴിവാക്കി.എങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്.രോഗബാധിത പ്രദേശങ്ങളില് നിന്നും മടങ്ങിയെത്തിയവര് രോഗലക്ഷണങ്ങള് പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള് കഴിയുന്നതുവരെ വീടുകളില്ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള് സന്ദര്ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.3264 ടെലിഫോണിക്ക് കൗണ്സിലിംഗ് സേവനങ്ങള് ഇത് വരെ ലഭ്യമാക്കി ### Headline : കൊറോണ : സംസ്ഥാനത്ത് 2455 പേര് നിരീക്ഷണത്തില്
10002
തിരുവനന്തപുരം : ഗവണ്മെന്റ്തലത്തിലെ മികച്ച ഡിജിറ്റല് സംരംഭത്തിനുള്ള സിസോ മാക്ക് അവാര്ഡ് കേരളാ പോലീസിന്റെ തിരുവനന്തപുരത്തെ സൈബര് ഡോമിന് ലഭിച്ചു.ആധുനിക കാലത്ത് സൈബര് രംഗത്ത് ഉണ്ടാകുന്ന ദീര്ഘകാല സുരക്ഷാ വെല്ലുവെളികളും ഭീഷണികളും നേരിടുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ കേരളാ പോലീസ് ആവിഷ്കരിച്ച സൈബര് സുരക്ഷ പദ്ധതിയാണ് സൈബര് ഡോം.തിരുവനന്തപുരം സൈബര് ഡോമിന് ലഭിക്കുന്ന പത്താമത്തെ ദേശീയ അംഗീകാരമാണ് ഈ അവാര്ഡ്.ഫിക്കി സ്മാര്ട്ട് പോലീസിംഗ് അവാര്ഡ് 2018, സ്കോച്ച് ഓര്ഡര് ഓഫ് മെറിറ്റ് 2018, ഇന്ഫര്മേഷന് സെക്യൂരിറ്റി പദ്ധതി വിഭാഗത്തിലെ മേല്നോട്ടവൈദഗ്ധ്യത്തിന് ഹോംങ്കോംഗില് നിന്നുള്ള ഇന്റര് നാഷണല് സ്റ്റാന്ഡേര്ഡ് സര്ട്ടിഫിക്കറ്റ്, കെ 7 കമ്പ്യൂട്ടിംഗ് മെഡല് ഓഫ് ഓണര് 2018, 2015 ലെ നല്ക്കന് ബ്ലാക്ക് ഷീല്ഡ് വിഭാഗത്തിലെ ഗവണ്ണറേറ്റ് അവാര്ഡ്, 2015 ലെ ഡാറ്റാ സെക്യൂരിറ്റി കൗണ്സില് ഓഫ് ഇന്ത്യയുടെ എക്സലന്സ് അവാര്ഡ്, 2016 ല് സെക്യൂരിറ്റി ആന്റ് പോലീസിംഗിനായുള്ള എസ്.ഡബ്ല്യൂ.ഐ ഇന്നവേഷന് ആന്റ് എക്സലന്സ് അവാര്ഡ്, 2016 ലെ ഡിജിറ്റല് ഇന്ത്യ നോളേജ് അവാര്ഡ് എന്നിവ തിരുവനന്തപുരം സൈബര് ഡോമിനെ തേടിയെത്തിയ അംഗീകാരങ്ങളാണ്.ഇന്ഫര്മേഷന് സെക്യൂരിറ്റി മാനേജ്മെന്റിന്റെ ഐ.എസ്.ഒ-27001 സര്ട്ടിഫിക്കേഷന് ലഭിച്ച ഏക നിയമനിര്വഹണ ഏജന്സിയാണ് തിരുവനന്തപുരം സൈബര് ഡോം
കേരളാ പോലീസ് സൈബര്ഡോമിന് സിസോ മാക്ക് അവാര്ഡ്
https://www.malayalamexpress.in/archives/505807/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം : ഗവണ്മെന്റ്തലത്തിലെ മികച്ച ഡിജിറ്റല് സംരംഭത്തിനുള്ള സിസോ മാക്ക് അവാര്ഡ് കേരളാ പോലീസിന്റെ തിരുവനന്തപുരത്തെ സൈബര് ഡോമിന് ലഭിച്ചു.ആധുനിക കാലത്ത് സൈബര് രംഗത്ത് ഉണ്ടാകുന്ന ദീര്ഘകാല സുരക്ഷാ വെല്ലുവെളികളും ഭീഷണികളും നേരിടുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ കേരളാ പോലീസ് ആവിഷ്കരിച്ച സൈബര് സുരക്ഷ പദ്ധതിയാണ് സൈബര് ഡോം.തിരുവനന്തപുരം സൈബര് ഡോമിന് ലഭിക്കുന്ന പത്താമത്തെ ദേശീയ അംഗീകാരമാണ് ഈ അവാര്ഡ്.ഫിക്കി സ്മാര്ട്ട് പോലീസിംഗ് അവാര്ഡ് 2018, സ്കോച്ച് ഓര്ഡര് ഓഫ് മെറിറ്റ് 2018, ഇന്ഫര്മേഷന് സെക്യൂരിറ്റി പദ്ധതി വിഭാഗത്തിലെ മേല്നോട്ടവൈദഗ്ധ്യത്തിന് ഹോംങ്കോംഗില് നിന്നുള്ള ഇന്റര് നാഷണല് സ്റ്റാന്ഡേര്ഡ് സര്ട്ടിഫിക്കറ്റ്, കെ 7 കമ്പ്യൂട്ടിംഗ് മെഡല് ഓഫ് ഓണര് 2018, 2015 ലെ നല്ക്കന് ബ്ലാക്ക് ഷീല്ഡ് വിഭാഗത്തിലെ ഗവണ്ണറേറ്റ് അവാര്ഡ്, 2015 ലെ ഡാറ്റാ സെക്യൂരിറ്റി കൗണ്സില് ഓഫ് ഇന്ത്യയുടെ എക്സലന്സ് അവാര്ഡ്, 2016 ല് സെക്യൂരിറ്റി ആന്റ് പോലീസിംഗിനായുള്ള എസ്.ഡബ്ല്യൂ.ഐ ഇന്നവേഷന് ആന്റ് എക്സലന്സ് അവാര്ഡ്, 2016 ലെ ഡിജിറ്റല് ഇന്ത്യ നോളേജ് അവാര്ഡ് എന്നിവ തിരുവനന്തപുരം സൈബര് ഡോമിനെ തേടിയെത്തിയ അംഗീകാരങ്ങളാണ്.ഇന്ഫര്മേഷന് സെക്യൂരിറ്റി മാനേജ്മെന്റിന്റെ ഐ.എസ്.ഒ-27001 സര്ട്ടിഫിക്കേഷന് ലഭിച്ച ഏക നിയമനിര്വഹണ ഏജന്സിയാണ് തിരുവനന്തപുരം സൈബര് ഡോം ### Headline : കേരളാ പോലീസ് സൈബര്ഡോമിന് സിസോ മാക്ക് അവാര്ഡ്
10003
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ തെളിവ് ശേഖരിക്കുന്നതിൽ വീ ഴ്ച വ രു ത്തി യ പോ ലീ സി നെ തി രേ രൂ ക്ഷ വി മ ർ ശ ന വു മാ യി ഹൈ ക്കോ ട തി.തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിനാണ് കോടതിയുടെ വിമർശനം.അന്വേഷണത്തിലെ വീഴ്ചകളെ അക്കമിട്ടുകൊണ്ടാണ് ഹൈക്കോടതി പോലീസിനെതിരെ രംഗത്തുവന്നത്.അ പ ക ട ശേ ഷം ശ്രീ റാ മി നെ വൈ ദ്യ പ രി ശോ ധ ന ന ട ത്തി തെ ളി വ് ശേ ഖ രി ക്കാ ത്ത തി ന് പോ ലീ സി ന് ന്യാ യീ ക ര ണ മി ല്ലെ ന്ന് കോ ട തി വിമർശിച്ചു.തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ലെന്നും ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു.ഗവര്ണര് അടക്കം താമസിക്കുന്നിടത്ത് സിസിടിവി എങ്ങനെ ഇല്ലെന്ന് പറയാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിൽ അടക്കം പൊലീസിന്റെ വീഴ്ചകൾ ഓരോന്നും എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി പോലീസിനെ വിമർശിച്ചത്.ജാമ്യം റദ്ദാക്കണമെന്ന സര്ക്കാര് ആവശ്യം കോടതി അംഗീകരിച്ചില്ല.തെളിവ് നൽകാതെ ശ്രീറാം കബളിപ്പിച്ചു എന്നായിരുന്നു സർക്കാരിന്റെ വാദം.മജിസ്ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നൽകിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ , നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് പറയുന്നുണ്ടെങ്കിലും ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്
ശ്രീറാമിനെതിരായ കേസ് ; പൊലീസിന് ഹൈ ക്കോ ട തിയുടെ രൂക്ഷ വിമര്ശനം
https://www.malayalamexpress.in/archives/745521/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ തെളിവ് ശേഖരിക്കുന്നതിൽ വീ ഴ്ച വ രു ത്തി യ പോ ലീ സി നെ തി രേ രൂ ക്ഷ വി മ ർ ശ ന വു മാ യി ഹൈ ക്കോ ട തി.തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിനാണ് കോടതിയുടെ വിമർശനം.അന്വേഷണത്തിലെ വീഴ്ചകളെ അക്കമിട്ടുകൊണ്ടാണ് ഹൈക്കോടതി പോലീസിനെതിരെ രംഗത്തുവന്നത്.അ പ ക ട ശേ ഷം ശ്രീ റാ മി നെ വൈ ദ്യ പ രി ശോ ധ ന ന ട ത്തി തെ ളി വ് ശേ ഖ രി ക്കാ ത്ത തി ന് പോ ലീ സി ന് ന്യാ യീ ക ര ണ മി ല്ലെ ന്ന് കോ ട തി വിമർശിച്ചു.തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ലെന്നും ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു.ഗവര്ണര് അടക്കം താമസിക്കുന്നിടത്ത് സിസിടിവി എങ്ങനെ ഇല്ലെന്ന് പറയാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിൽ അടക്കം പൊലീസിന്റെ വീഴ്ചകൾ ഓരോന്നും എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി പോലീസിനെ വിമർശിച്ചത്.ജാമ്യം റദ്ദാക്കണമെന്ന സര്ക്കാര് ആവശ്യം കോടതി അംഗീകരിച്ചില്ല.തെളിവ് നൽകാതെ ശ്രീറാം കബളിപ്പിച്ചു എന്നായിരുന്നു സർക്കാരിന്റെ വാദം.മജിസ്ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നൽകിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ , നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് പറയുന്നുണ്ടെങ്കിലും ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട് ### Headline : ശ്രീറാമിനെതിരായ കേസ് ; പൊലീസിന് ഹൈ ക്കോ ട തിയുടെ രൂക്ഷ വിമര്ശനം
10004
ഡൽഹി : സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്ട്ട്ഫോണായ ഗാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യയില് അവതരിപ്പിച്ചു.കണ്സ്യൂമര് ഇലക്ട്രോണിക്സ് ഷോ (സിഇഎസ്) 2020 ല് ലാസ് വെഗാസില് പ്രദര്ശിപ്പിച്ച ശേഷമാണ് സ്മാര്ട്ട്ഫോണ് ഇന്ത്യയിലേക്ക് വരുന്നത്.ഇന്ത്യയില് രണ്ട് വേരിയന്റുകളിലാണ് ഫോണ് പുറത്തിറക്കിയത്, എന്ട്രി വേരിയന്റില് 6 ജിബി റാമും 128 ജിബി സ്റ്റോറേജ് ഉണ്ട്.ഫോണിന്റെ വില 6 ജിബി വേരിയന്റിന് 38,999 രൂപയില് ആരംഭിച്ച് ഹൈ എന്ഡിന് 40,999 രൂപ വരെ ഉയരുന്നു.ഗാലക്സി നോട്ട് 10 ലൈറ്റ് ഫെബ്രുവരി 3 മുതല് വില്പ്പനയ്ക്കെത്തും, പ്രധാന റീട്ടെയില് സ്റ്റോറുകള്, ഓണ്ലൈന് സ്റ്റോറുകള്, സാംസങ്.കോം എന്നിവയില് ഇത് ലഭ്യമാകും.6/8 ജിബി + 128 ജിബി റാമും സ്റ്റോറേജ് കോണ്ഫിഗറേഷനുമായി ജോടിയാക്കിയ ഗാലക്സി നോട്ട് 10 ലൈറ്റ് സാംസങ്ങിന്റെ എക്സിനോസ് 9810 ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്നു.സൂപ്പര് ഫാസ്റ്റ് ചാര്ജിംഗിനെ പിന്തുണയ്ക്കുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.12 മെഗാപിക്സല് എഫ് / 2.2 അള്ട്രാ വൈഡ് ലെന്സ് ലഭിക്കുന്ന ഫോണിന് ആകര്ഷകമായ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു
സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യയില് അവതരിപ്പിച്ചു
https://www.malayalamexpress.in/archives/1028331/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡൽഹി : സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്ട്ട്ഫോണായ ഗാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യയില് അവതരിപ്പിച്ചു.കണ്സ്യൂമര് ഇലക്ട്രോണിക്സ് ഷോ (സിഇഎസ്) 2020 ല് ലാസ് വെഗാസില് പ്രദര്ശിപ്പിച്ച ശേഷമാണ് സ്മാര്ട്ട്ഫോണ് ഇന്ത്യയിലേക്ക് വരുന്നത്.ഇന്ത്യയില് രണ്ട് വേരിയന്റുകളിലാണ് ഫോണ് പുറത്തിറക്കിയത്, എന്ട്രി വേരിയന്റില് 6 ജിബി റാമും 128 ജിബി സ്റ്റോറേജ് ഉണ്ട്.ഫോണിന്റെ വില 6 ജിബി വേരിയന്റിന് 38,999 രൂപയില് ആരംഭിച്ച് ഹൈ എന്ഡിന് 40,999 രൂപ വരെ ഉയരുന്നു.ഗാലക്സി നോട്ട് 10 ലൈറ്റ് ഫെബ്രുവരി 3 മുതല് വില്പ്പനയ്ക്കെത്തും, പ്രധാന റീട്ടെയില് സ്റ്റോറുകള്, ഓണ്ലൈന് സ്റ്റോറുകള്, സാംസങ്.കോം എന്നിവയില് ഇത് ലഭ്യമാകും.6/8 ജിബി + 128 ജിബി റാമും സ്റ്റോറേജ് കോണ്ഫിഗറേഷനുമായി ജോടിയാക്കിയ ഗാലക്സി നോട്ട് 10 ലൈറ്റ് സാംസങ്ങിന്റെ എക്സിനോസ് 9810 ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്നു.സൂപ്പര് ഫാസ്റ്റ് ചാര്ജിംഗിനെ പിന്തുണയ്ക്കുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.12 മെഗാപിക്സല് എഫ് / 2.2 അള്ട്രാ വൈഡ് ലെന്സ് ലഭിക്കുന്ന ഫോണിന് ആകര്ഷകമായ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു ### Headline : സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് ഇന്ത്യയില് അവതരിപ്പിച്ചു
10005
തൃശൂര്: ചന്ദ്രബോസ് വധക്കേസില് നിസാമിന്റെ വിധി പറഞ്ഞ് കോടതി പിരിഞ്ഞു.കാണികളും പിരിഞ്ഞു.മാധ്യമങ്ങളും വിടപറയാന് ഒരുങ്ങി.പക്ഷേ രണ്ട് പേര് മാത്രം ആ കോടതി മുറ്റത്ത് നിന്നു.എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ.ഒരാള് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി.മറ്റേയാള് മുഹമ്മദ് നിസാമിന്റെ പിതൃ സഹോദരന് അബ്ദുള് ഖാദര്.കോടതി മുറ്റത്ത് പലതവണ കണ്ടുമുട്ടിയ പരിചയം ഇരുവര്ക്കുമുണ്ട്.അഞ്ച് മിനിട്ട് നേരം ഇരുവരും സംസാരിച്ചു.ജമന്തിയുടെ മനസിന് ജമന്തി പൂവിനെക്കാള് സുഗന്ധവും നിഷ്കളങ്കതയും ഉണ്ടെന്ന് മനസിലായത് ആ കൂടിക്കാഴ്ചയില് തന്നെയായിരുന്നു.നിസാമിന്റെ പിതൃസഹോദരനോട് ജമന്തി പറഞ്ഞു' ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒന്നാലോചിച്ച് നോക്കിയേ' ഒരു മകളോടുള്ള വാത്സല്യത്തോടെ അബ്ദുള് ഖാദര് ജമന്തിയുടെ തലയില് കൈവച്ച് ഇങ്ങനെ പറഞ്ഞു 'നീയൊന്ന് കരയാതിരിയ്ക്ക് മോളേ...ഞാനൊരു വയസനാണ് എന്റെ പ്രഷര് കൂട്ടരുത്'.കണ്ണു നിറയും ജമന്തിയും അബ്ദുള് ഖാദറും തമ്മിലുള്ള സംഭാഷണം ഏവരുടേയും കണ്ണ് നനയിക്കും.സങ്കടം വാക്കുകളിലൂടെ പുറത്ത് ചാടിയപ്പോഴും ജമന്തിയിലെ സ്ത്രീയ്ക്ക് നിസാമിന്റെ ബന്ധുവിനോട് സഹതപിയ്ക്കാന് കഴിഞ്ഞു ആ വാക്കുകള് ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത്, ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒന്നാലോചിച്ച് നോക്കിയേ- അബ്്ദുള് ഖാദറിനോടുള്ള ജമന്തിയുടെ വാക്കുകള് ഇങ്ങനെ മറുവാക്ക് അബ്ദുള് ഖാദറിന്റെ മറുപടിയും ഹൃദയത്തെ സ്പര്ശിയ്ക്കും.'മോളേ നീയൊന്ന് കരയാതിരിയ്ക്ക് ഞാനൊരു വയസനാണ്, എന്റെ പ്രഷര് കൂട്ടരുത്' മനുഷ്യരാണ് ജമന്തിയുടെ നെറുകയില് ചുംബിച്ച് കണ്ണീര് തുടച്ച് ആശ്വസിപ്പിച്ചാണ് വൃദ്ധനായ അബ്ദുള് ഖാദര് മടങ്ങിയത്.ഒരു അച്ഛന് മകളോടുള്ള സ്നേഹം പോലെ...എണ്ണിയെണ്ണി പറഞ്ഞ് ചന്ദ്രബോസ് ആശുപത്രി കിടക്കയില് ഭക്ഷണം കഴിയ്ക്കാന് പോലും ബുദ്ധിമുട്ടിയ അവസ്ഥകളെല്ലാം അബ്ദുള്ഖാദറിന് മുന്നില് എണ്ണിയെണ്ണി പറഞ്ഞ് ജമന്തി പൊട്ടിക്കരഞ്ഞു.അതുകൊണ്ടാണ് എനിയ്ക്കും ബോസേട്ടനും അച്ഛനില്ല, കോടതിയില് വരുമ്പോള് നിങ്ങള് ഇരിയ്ക്കാന് ഇടമൊക്കെ ഒരുക്കി തന്നിട്ടുണ്ട്.അതുകൊണ്ടാണ് ഉപ്പയോട് എല്ലാം പറയുന്നത്.- ജമന്തിയുടെ വാക്കുകള് സ്ത്രീമനസ് ശത്രുപക്ഷത്തുള്ളവന്റെ വേദനയെപ്പറ്റി പോലും ചിന്തിയ്ക്കുന്ന സ്ത്രീമനസിന്റെ ഉത്തവ ഉദാഹരണമായി ജമന്തിയും അവരുടെ വാക്കുകളും...'ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത'്
ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുതേ' നിസാമിന്റെ പിതൃസഹോദരന് മുന്നില് പൊട്ടിക്കരഞ്ഞ് ജമന്തി
https://malayalam.oneindia.com/news/kerala/chadrabose-s-wife-jamanthi-meet-nisham-relative-144365.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: ചന്ദ്രബോസ് വധക്കേസില് നിസാമിന്റെ വിധി പറഞ്ഞ് കോടതി പിരിഞ്ഞു.കാണികളും പിരിഞ്ഞു.മാധ്യമങ്ങളും വിടപറയാന് ഒരുങ്ങി.പക്ഷേ രണ്ട് പേര് മാത്രം ആ കോടതി മുറ്റത്ത് നിന്നു.എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ.ഒരാള് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി.മറ്റേയാള് മുഹമ്മദ് നിസാമിന്റെ പിതൃ സഹോദരന് അബ്ദുള് ഖാദര്.കോടതി മുറ്റത്ത് പലതവണ കണ്ടുമുട്ടിയ പരിചയം ഇരുവര്ക്കുമുണ്ട്.അഞ്ച് മിനിട്ട് നേരം ഇരുവരും സംസാരിച്ചു.ജമന്തിയുടെ മനസിന് ജമന്തി പൂവിനെക്കാള് സുഗന്ധവും നിഷ്കളങ്കതയും ഉണ്ടെന്ന് മനസിലായത് ആ കൂടിക്കാഴ്ചയില് തന്നെയായിരുന്നു.നിസാമിന്റെ പിതൃസഹോദരനോട് ജമന്തി പറഞ്ഞു' ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒന്നാലോചിച്ച് നോക്കിയേ' ഒരു മകളോടുള്ള വാത്സല്യത്തോടെ അബ്ദുള് ഖാദര് ജമന്തിയുടെ തലയില് കൈവച്ച് ഇങ്ങനെ പറഞ്ഞു 'നീയൊന്ന് കരയാതിരിയ്ക്ക് മോളേ...ഞാനൊരു വയസനാണ് എന്റെ പ്രഷര് കൂട്ടരുത്'.കണ്ണു നിറയും ജമന്തിയും അബ്ദുള് ഖാദറും തമ്മിലുള്ള സംഭാഷണം ഏവരുടേയും കണ്ണ് നനയിക്കും.സങ്കടം വാക്കുകളിലൂടെ പുറത്ത് ചാടിയപ്പോഴും ജമന്തിയിലെ സ്ത്രീയ്ക്ക് നിസാമിന്റെ ബന്ധുവിനോട് സഹതപിയ്ക്കാന് കഴിഞ്ഞു ആ വാക്കുകള് ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത്, ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒന്നാലോചിച്ച് നോക്കിയേ- അബ്്ദുള് ഖാദറിനോടുള്ള ജമന്തിയുടെ വാക്കുകള് ഇങ്ങനെ മറുവാക്ക് അബ്ദുള് ഖാദറിന്റെ മറുപടിയും ഹൃദയത്തെ സ്പര്ശിയ്ക്കും.'മോളേ നീയൊന്ന് കരയാതിരിയ്ക്ക് ഞാനൊരു വയസനാണ്, എന്റെ പ്രഷര് കൂട്ടരുത്' മനുഷ്യരാണ് ജമന്തിയുടെ നെറുകയില് ചുംബിച്ച് കണ്ണീര് തുടച്ച് ആശ്വസിപ്പിച്ചാണ് വൃദ്ധനായ അബ്ദുള് ഖാദര് മടങ്ങിയത്.ഒരു അച്ഛന് മകളോടുള്ള സ്നേഹം പോലെ...എണ്ണിയെണ്ണി പറഞ്ഞ് ചന്ദ്രബോസ് ആശുപത്രി കിടക്കയില് ഭക്ഷണം കഴിയ്ക്കാന് പോലും ബുദ്ധിമുട്ടിയ അവസ്ഥകളെല്ലാം അബ്ദുള്ഖാദറിന് മുന്നില് എണ്ണിയെണ്ണി പറഞ്ഞ് ജമന്തി പൊട്ടിക്കരഞ്ഞു.അതുകൊണ്ടാണ് എനിയ്ക്കും ബോസേട്ടനും അച്ഛനില്ല, കോടതിയില് വരുമ്പോള് നിങ്ങള് ഇരിയ്ക്കാന് ഇടമൊക്കെ ഒരുക്കി തന്നിട്ടുണ്ട്.അതുകൊണ്ടാണ് ഉപ്പയോട് എല്ലാം പറയുന്നത്.- ജമന്തിയുടെ വാക്കുകള് സ്ത്രീമനസ് ശത്രുപക്ഷത്തുള്ളവന്റെ വേദനയെപ്പറ്റി പോലും ചിന്തിയ്ക്കുന്ന സ്ത്രീമനസിന്റെ ഉത്തവ ഉദാഹരണമായി ജമന്തിയും അവരുടെ വാക്കുകളും...'ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത'് ### Headline : ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുതേ' നിസാമിന്റെ പിതൃസഹോദരന് മുന്നില് പൊട്ടിക്കരഞ്ഞ് ജമന്തി
10006
ദില്ലി: മുത്തലാഖ് നിരോധനത്തിനായി പുതിയ ബില് അവതരിപ്പിക്കുന്ന കാര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.ഒന്നാം നരേന്ദ്രമോദി സര്ക്കാറിന്റെ കാലത്ത് ലോക്സഭയില് പാസായ മുത്തലാഖ് നിരോധന ബില് സഭ പിരിച്ചു വിട്ടതോടെ അസാധുവായിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ ബില് അവതരിപ്പിക്കുന്ന കാര്യം കേന്ദ്രസര്ക്കാര് വീണ്ടും പരിഗണിക്കുന്നത്.എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്' ഉറച്ച് കെവി തോമസ്, ദില്ലിയില് നേതാക്കളെ കണ്ടു പതിനാറാം ലോക്സഭയില് മുത്തലാഖ് നിരോധന ബില് പാസാക്കാന് ബിജെപി സര്ക്കാറിന് കഴിഞ്ഞിരുന്നെങ്കിലും രാജ്യസഭയില് അവതരിപ്പിക്കാന് സാധിച്ചിരുന്നില്ല.രാജ്യസഭയില് എന്ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് ബില് അവതരിപ്പക്കാന് കഴിയാതെ പോയത്.മുത്തലാഖ് നിരോധന ബില് വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തീര്ച്ചയായും കൊണ്ടുവരുമെന്ന് നിയമമന്ത്രി രവിശങ്കര് പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.മുസ്ലിം സഹോദരിമാര്ക്ക് വേണ്ടി മുത്തലാഖ് നിര്ത്തലാക്കുന്നതിനാവശ്യമായ നിയമം കൊണ്ടുവരാന് തന്റെ സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടിരുന്നു.ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില് ഒന്നുകൂടിയായിരുന്നു മുത്തലാഖ് നിരോധനം.ജൂണ് 17 ന് ആരംഭിക്കുന്ന പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തില് തന്നെ കേന്ദ്രസര്ക്കാര് പുതിയ ബില് അവതരിപ്പിച്ചേക്കും
മുത്തലാഖ് നിരോധനത്തിലുറച്ച് കേന്ദ്രം: പുതിയ ബില് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും
https://malayalam.oneindia.com/news/india/triple-talaq-ordinance-cabinet-to-give-approval-today-227426.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മുത്തലാഖ് നിരോധനത്തിനായി പുതിയ ബില് അവതരിപ്പിക്കുന്ന കാര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.ഒന്നാം നരേന്ദ്രമോദി സര്ക്കാറിന്റെ കാലത്ത് ലോക്സഭയില് പാസായ മുത്തലാഖ് നിരോധന ബില് സഭ പിരിച്ചു വിട്ടതോടെ അസാധുവായിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ ബില് അവതരിപ്പിക്കുന്ന കാര്യം കേന്ദ്രസര്ക്കാര് വീണ്ടും പരിഗണിക്കുന്നത്.എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്' ഉറച്ച് കെവി തോമസ്, ദില്ലിയില് നേതാക്കളെ കണ്ടു പതിനാറാം ലോക്സഭയില് മുത്തലാഖ് നിരോധന ബില് പാസാക്കാന് ബിജെപി സര്ക്കാറിന് കഴിഞ്ഞിരുന്നെങ്കിലും രാജ്യസഭയില് അവതരിപ്പിക്കാന് സാധിച്ചിരുന്നില്ല.രാജ്യസഭയില് എന്ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് ബില് അവതരിപ്പക്കാന് കഴിയാതെ പോയത്.മുത്തലാഖ് നിരോധന ബില് വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തീര്ച്ചയായും കൊണ്ടുവരുമെന്ന് നിയമമന്ത്രി രവിശങ്കര് പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.മുസ്ലിം സഹോദരിമാര്ക്ക് വേണ്ടി മുത്തലാഖ് നിര്ത്തലാക്കുന്നതിനാവശ്യമായ നിയമം കൊണ്ടുവരാന് തന്റെ സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടിരുന്നു.ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില് ഒന്നുകൂടിയായിരുന്നു മുത്തലാഖ് നിരോധനം.ജൂണ് 17 ന് ആരംഭിക്കുന്ന പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തില് തന്നെ കേന്ദ്രസര്ക്കാര് പുതിയ ബില് അവതരിപ്പിച്ചേക്കും ### Headline : മുത്തലാഖ് നിരോധനത്തിലുറച്ച് കേന്ദ്രം: പുതിയ ബില് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും
10007
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള് വിരുദ്ധാഭിപ്രായം പറയുന്നത് ചര്ച്ചയാകുന്നു.അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്.ചായ കുടിക്കാൻ പോയപ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പി ജയരാജനും ആരോപിക്കുകയുണ്ടായി.എന്നാല് ഇരുവരും ഇപ്പോഴും സിപിഎം പ്രവര്ത്തകരാണെന്നും ഇവര്ക്കെതിരെ പാര്ട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.ഇതോടെ യുഎപിഎ വിഷയത്തിൽ പാർട്ടിക്കുളളിലെ ആശയക്കുഴപ്പം വ്യക്തമായിരിക്കുകയാണ്.സംഭവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: " പന്തീരങ്കാവിലെ അലനും താഹയും ചായ കുടിക്കാൻ പോകുമ്പോൾ ആളു മാറി പോലീസ് പിടികൂടിയതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് സർക്കാർ ഭാഷ്യമാണ്.അലനും താഹയും എസ്എഫ്ഐയിൽ നുഴഞ്ഞു കയറിയ മാവോയിസ്റ്റുകളായിരുന്നു എന്നത് സഖാവ് പി ജയരാജൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.അലനും താഹയും സിപിഎം പ്രവർത്തകർ തന്നെയാണ്, മാവോയിസ്റ്റുകളല്ല എന്ന പി മോഹനൻ്റെ അഭിപ്രായം ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും സമാധാനിപ്പിക്കാനും കോൺഗ്രസ്, ലീഗ് പാർട്ടികളുടെ മുതലെടുപ്പ് തടയാനും ഉദ്ദേശിച്ചാണ്.അതു കൊണ്ട് സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്.അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന കാര്യം മറക്കരുത്.ഊപ്പ ചുമത്തുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തതു കൊണ്ട് അലനും താഹയും അടുത്ത കാലത്തൊന്നും പുറത്തു വരികയില്ല.ഭരണകൂട ഭീകരതയെ എതിർക്കാനും കരിനിയമങ്ങൾക്കെതിരെ പോരാടാനുമുളള ഒരവസരവും നമ്മൾ പാഴാക്കരുത്
സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്, ട്രോളി ജയശങ്കർ
https://malayalam.oneindia.com/news/kerala/adv-a-jayasankar-trolls-cpm-stand-in-uapa-case-240835.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള് വിരുദ്ധാഭിപ്രായം പറയുന്നത് ചര്ച്ചയാകുന്നു.അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്.ചായ കുടിക്കാൻ പോയപ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പി ജയരാജനും ആരോപിക്കുകയുണ്ടായി.എന്നാല് ഇരുവരും ഇപ്പോഴും സിപിഎം പ്രവര്ത്തകരാണെന്നും ഇവര്ക്കെതിരെ പാര്ട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.ഇതോടെ യുഎപിഎ വിഷയത്തിൽ പാർട്ടിക്കുളളിലെ ആശയക്കുഴപ്പം വ്യക്തമായിരിക്കുകയാണ്.സംഭവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: " പന്തീരങ്കാവിലെ അലനും താഹയും ചായ കുടിക്കാൻ പോകുമ്പോൾ ആളു മാറി പോലീസ് പിടികൂടിയതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് സർക്കാർ ഭാഷ്യമാണ്.അലനും താഹയും എസ്എഫ്ഐയിൽ നുഴഞ്ഞു കയറിയ മാവോയിസ്റ്റുകളായിരുന്നു എന്നത് സഖാവ് പി ജയരാജൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.അലനും താഹയും സിപിഎം പ്രവർത്തകർ തന്നെയാണ്, മാവോയിസ്റ്റുകളല്ല എന്ന പി മോഹനൻ്റെ അഭിപ്രായം ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും സമാധാനിപ്പിക്കാനും കോൺഗ്രസ്, ലീഗ് പാർട്ടികളുടെ മുതലെടുപ്പ് തടയാനും ഉദ്ദേശിച്ചാണ്.അതു കൊണ്ട് സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്.അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന കാര്യം മറക്കരുത്.ഊപ്പ ചുമത്തുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തതു കൊണ്ട് അലനും താഹയും അടുത്ത കാലത്തൊന്നും പുറത്തു വരികയില്ല.ഭരണകൂട ഭീകരതയെ എതിർക്കാനും കരിനിയമങ്ങൾക്കെതിരെ പോരാടാനുമുളള ഒരവസരവും നമ്മൾ പാഴാക്കരുത് ### Headline : സഖാക്കൾ സമയാസമയങ്ങളിൽ ഇത് മൂന്നും മാറിമാറി പ്രയോഗിക്കേണ്ടതാണ്, ട്രോളി ജയശങ്കർ
10008
സി.പി.എം നേതൃത്വത്തില് ഞായറാഴ്ച കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിന്റെ അനൗൺസ്മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.അനൗൺസ്മെന്റ് നിർവഹിച്ച വാഹനം, അനുമതി യെടുത്തില്ലെന്ന പേരിലാണ് എലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.എന്നാൽ, മുൻകൂർ അനുമതിയെടുത്താണ് അനൗൺസ്മെന്റ് നടത്തിയതെന്ന് സംഘാടകർ അറിയിച്ചു.പൊലീസ് നടപടിക്കെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി.വാഹനം കസ്റ്റഡിയിലെടുത്ത എലത്തൂർ പൊലീസ് ഓഫീസറും പൊലീസുകാരനും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും, സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കുമെതിരെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും പൊലീസുകാരനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാകമ്മിറ്റി കൂട്ടിച്ചേർത്തു.ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ പൂർണരൂപം: ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാസംരക്ഷ സമിതിയുടെ നിമയപരമായ അനുമതിയോടെ നടത്തുന്ന അനൗൺസ്മെന്റ് വാഹനം കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പോലീസ് ഓഫീസർക്കെതിരെയും, പോലീസുകാരനെതിരെയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം.) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പൗരത്വനിയമഭേഗതഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറും മറ്റൊരു പോലീസുകാരനും കടുത്തനിയമലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന എലത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും, പോലീസുകാരനെതിരെയും നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു
കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതിയുടെ അനൗൺസ്മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി സി.പി.എം
https://www.malayalamexpress.in/archives/1013571/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സി.പി.എം നേതൃത്വത്തില് ഞായറാഴ്ച കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിന്റെ അനൗൺസ്മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.അനൗൺസ്മെന്റ് നിർവഹിച്ച വാഹനം, അനുമതി യെടുത്തില്ലെന്ന പേരിലാണ് എലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.എന്നാൽ, മുൻകൂർ അനുമതിയെടുത്താണ് അനൗൺസ്മെന്റ് നടത്തിയതെന്ന് സംഘാടകർ അറിയിച്ചു.പൊലീസ് നടപടിക്കെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി.വാഹനം കസ്റ്റഡിയിലെടുത്ത എലത്തൂർ പൊലീസ് ഓഫീസറും പൊലീസുകാരനും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും, സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കുമെതിരെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും പൊലീസുകാരനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാകമ്മിറ്റി കൂട്ടിച്ചേർത്തു.ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ പൂർണരൂപം: ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാസംരക്ഷ സമിതിയുടെ നിമയപരമായ അനുമതിയോടെ നടത്തുന്ന അനൗൺസ്മെന്റ് വാഹനം കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പോലീസ് ഓഫീസർക്കെതിരെയും, പോലീസുകാരനെതിരെയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം.) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പൗരത്വനിയമഭേഗതഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറും മറ്റൊരു പോലീസുകാരനും കടുത്തനിയമലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന എലത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും, പോലീസുകാരനെതിരെയും നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു ### Headline : കോഴിക്കോട് ഭരണഘടനാ സംരക്ഷണ സമിതിയുടെ അനൗൺസ്മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി സി.പി.എം
10009
അഹമ്മദാബാദ്: രാജ്യത്ത് ഗോരക്ഷകര് എന്ന പേരിലുളള ഗുണ്ടായിസം തുടരുന്നു.ഏറ്റവും ഒടുവില് ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് പശുവിന്റെ പേരിലുളള അക്രമം അരങ്ങേറിയിരിക്കുന്നത്.റെയില്വേ ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന് തട്ടി ചത്തതിനെ തുടര്ന്ന് ലോക്കോ പൈലറ്റിനെ ഗോ രക്ഷക ഗുണ്ടകള് അധിക്ഷേപിക്കുകയും ആക്രമിക്കാന് ശ്രമിക്കുകയും ചെയ്തതായി റിപ്പോര്ട്ട്.ഗുജറാത്തിലെ മെഹ്സാനയില് ആണ് സംഭവം.ഗ്വാളിയോര്-അഹമ്മദാബാദ് സൂപ്പര് ഫാസ്റ്റ് ട്രെയിന് കടന്ന് പോകുന്നതിനിടെയാണ് പശു ട്രാക്കിലേക്ക് ഓടിക്കയറിയത്.ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം.സിദ്പൂര് ജംഗ്ഷന് സമീപത്ത് വെച്ച് പശുവിനെ ട്രാക്കില് കണ്ട സ്റ്റേഷന് മാസ്റ്റര് റെഡ് സിഗ്നല് കാണിച്ചിട്ടും ലോക്കോ പൈലറ്റ് ശ്രദ്ധിച്ചില്ല എന്നാണ് ആരോപണം.പശുവിനെ ലോക്കോ പൈലറ്റ് മനപ്പൂര്വ്വം ട്രെയിന് ഇടിച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് ബിപിന് സിംഗ് രജ്പുത് എന്നയാളാണ് ആദ്യം പൈലറ്റിനെതിരെ തിരിഞ്ഞത്.ലോക്കോ പൈലറ്റായ ജിഎ ഝാലയ്ക്കാണ് അധിക്ഷേപം നേരിടേണ്ടി വന്നത്.ട്രെയിന് തട്ടി പശു ചത്ത വിവരം അറിഞ്ഞ് ഗോരക്ഷകരും സ്ഥലത്ത് എത്തി.150ഓളം പേരാണ് സ്ഥലത്ത് എത്തിയത്.ഇവര് ലോക്കോ പൈലറ്റിനെ അസഭ്യം പറയുകയും അപമാനിക്കുകയുമായിരുന്നു.ചത്ത പശുവിനെ ട്രാക്കില് നിന്ന് മാറ്റാന് ശ്രമിച്ച റെയില്വേ ജീവനക്കാരെയും ഇവര് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ഈ സംഭവത്തിന് ശേഷം തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് ലോക്കോ പൈലറ്റ് പറയുന്നു.ഗോരക്ഷക ഗുണ്ടകള്ക്കെതിരെ ഝാല പോലീസില് പരാതി നല്കിയിട്ടുണ്ട്.സംഭവത്തില് ബിപിന് സിംഗ് രാജ്പുത്നെ പോലീസ് അറസ്റ്റ് ചെയ്തു
ഗുജറാത്തിൽ ട്രെയിനിടിച്ച് പശു ചത്തു, ലോക്കോ പൈലറ്റിനെ ആക്രമിക്കാൻ ഗോരക്ഷക ഗുണ്ടകളുടെ ശ്രമം
https://malayalam.oneindia.com/news/india/train-rams-into-cow-gau-rakshak-thrashes-loco-pilot-229290.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അഹമ്മദാബാദ്: രാജ്യത്ത് ഗോരക്ഷകര് എന്ന പേരിലുളള ഗുണ്ടായിസം തുടരുന്നു.ഏറ്റവും ഒടുവില് ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് പശുവിന്റെ പേരിലുളള അക്രമം അരങ്ങേറിയിരിക്കുന്നത്.റെയില്വേ ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന് തട്ടി ചത്തതിനെ തുടര്ന്ന് ലോക്കോ പൈലറ്റിനെ ഗോ രക്ഷക ഗുണ്ടകള് അധിക്ഷേപിക്കുകയും ആക്രമിക്കാന് ശ്രമിക്കുകയും ചെയ്തതായി റിപ്പോര്ട്ട്.ഗുജറാത്തിലെ മെഹ്സാനയില് ആണ് സംഭവം.ഗ്വാളിയോര്-അഹമ്മദാബാദ് സൂപ്പര് ഫാസ്റ്റ് ട്രെയിന് കടന്ന് പോകുന്നതിനിടെയാണ് പശു ട്രാക്കിലേക്ക് ഓടിക്കയറിയത്.ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം.സിദ്പൂര് ജംഗ്ഷന് സമീപത്ത് വെച്ച് പശുവിനെ ട്രാക്കില് കണ്ട സ്റ്റേഷന് മാസ്റ്റര് റെഡ് സിഗ്നല് കാണിച്ചിട്ടും ലോക്കോ പൈലറ്റ് ശ്രദ്ധിച്ചില്ല എന്നാണ് ആരോപണം.പശുവിനെ ലോക്കോ പൈലറ്റ് മനപ്പൂര്വ്വം ട്രെയിന് ഇടിച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് ബിപിന് സിംഗ് രജ്പുത് എന്നയാളാണ് ആദ്യം പൈലറ്റിനെതിരെ തിരിഞ്ഞത്.ലോക്കോ പൈലറ്റായ ജിഎ ഝാലയ്ക്കാണ് അധിക്ഷേപം നേരിടേണ്ടി വന്നത്.ട്രെയിന് തട്ടി പശു ചത്ത വിവരം അറിഞ്ഞ് ഗോരക്ഷകരും സ്ഥലത്ത് എത്തി.150ഓളം പേരാണ് സ്ഥലത്ത് എത്തിയത്.ഇവര് ലോക്കോ പൈലറ്റിനെ അസഭ്യം പറയുകയും അപമാനിക്കുകയുമായിരുന്നു.ചത്ത പശുവിനെ ട്രാക്കില് നിന്ന് മാറ്റാന് ശ്രമിച്ച റെയില്വേ ജീവനക്കാരെയും ഇവര് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ഈ സംഭവത്തിന് ശേഷം തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് ലോക്കോ പൈലറ്റ് പറയുന്നു.ഗോരക്ഷക ഗുണ്ടകള്ക്കെതിരെ ഝാല പോലീസില് പരാതി നല്കിയിട്ടുണ്ട്.സംഭവത്തില് ബിപിന് സിംഗ് രാജ്പുത്നെ പോലീസ് അറസ്റ്റ് ചെയ്തു ### Headline : ഗുജറാത്തിൽ ട്രെയിനിടിച്ച് പശു ചത്തു, ലോക്കോ പൈലറ്റിനെ ആക്രമിക്കാൻ ഗോരക്ഷക ഗുണ്ടകളുടെ ശ്രമം
10010
മ്മിളയുടെ വീട്ടുകാരുമായി അനുനയ ചര്ച്ചയ്ക്ക് എത്തിയ വനിതാ ഹെല്പ് ലൈന് പ്രവര്ത്തകരുടെ മുന്നില് വെച്ചാണ് ഈ സംഭവം നടന്നത് അഹമ്മദാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല.ഗുജറാത്തിലാണ് സംഭവം നടന്നത്.ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിനാണ് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര് കൊലപ്പെടുത്തിയത്.ഹരേഷ് സോളങ്കി എന്നയാളെയാണ് ഭാര്യ ഊര്മ്മിളയുടെ വീടിന് പുറത്ത് വെച്ച് എട്ടംഗ സംഘം വെട്ടിക്കൊന്നത്.ഊര്മ്മിളയുടെ വീട്ടുകാരുമായി അനുനയ ചര്ച്ചയ്ക്ക് എത്തിയ വനിതാ ഹെല്പ് ലൈന് പ്രവര്ത്തകരുടെ മുന്നില് വെച്ചാണ് ഈ സംഭവം നടന്നത്.കച്ചിലെ ഗാന്ധിധാം സ്വദേശിയായ ഹരേഷ് ആറുമാസം മുമ്പാണ് ഊര്മ്മിളയെ വിവാഹം കഴിച്ചത്.വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു വിവാഹം.പിന്നീട് ഊര്മ്മിളയുടെ വീട്ടുകാര് വന്ന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.ഇവരെ പിന്നീട് ഹരേഷിന്റെ വീട്ടിലേക്ക് യുവതിയുടെ വീട്ടുകാര് തിരിച്ചയച്ചില്ല.ഇതേതുടര്ന്ന് ഹരേഷ് രണ്ട് മാസം ഗര്ഭിണിയായ തന്റെ ഭാര്യയെ തിരിച്ച് കിട്ടാന് വനിതാ ഹെല്പ് ലൈനിന്റെ സഹായം തേടുകയായിരുന്നു.തുടര്ന്ന് ഹെല്പ് ലൈന് പ്രവര്ത്തകര്ക്കൊപ്പം യുവതിയുടെ വീട്ടില് എത്തിയപ്പോഴാണ് സംഭവം നടന്നത്.ഹെല്പ് ലൈന് പ്രവര്ത്തകര് ഊര്മ്മിളയുടെ രക്ഷിതാക്കളോട് സംസാരിക്കുമ്പോള് പുറത്ത് സര്ക്കാര് വാഹനത്തില് ഇരിക്കുകയായിരുന്നു ഹരേഷ്.ചര്ച്ച കഴിഞ്ഞതിന് ശേഷമാണ് ഹരേഷ് കാറില് ഉണ്ടെന്ന വിവരം അറിഞ്ഞ് വീട്ടുകാര് യുവാവിനെ കാറില് നിന്നിറക്കി വെട്ടിയത്.തലയ്ക്ക് മാരകമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.സംഭവത്തില് പ്രതികളായ ഊര്മ്മിളയുടെ പിതാവ് ദഷ്റത് സിങ് സാലയടക്കം എട്ടു പേര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാല് സംഭവം നടന്നതിന് ശേഷം ഇവര് ഒളിവില് പോയിരിക്കുകയാണ്.ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു
രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ഗുജറാത്തില് ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര് വെട്ടിക്കൊന്നു
https://bignewskerala.com/2019/07/10/dalit-man-murder-ahmedabad/42144/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മ്മിളയുടെ വീട്ടുകാരുമായി അനുനയ ചര്ച്ചയ്ക്ക് എത്തിയ വനിതാ ഹെല്പ് ലൈന് പ്രവര്ത്തകരുടെ മുന്നില് വെച്ചാണ് ഈ സംഭവം നടന്നത് അഹമ്മദാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല.ഗുജറാത്തിലാണ് സംഭവം നടന്നത്.ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിനാണ് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര് കൊലപ്പെടുത്തിയത്.ഹരേഷ് സോളങ്കി എന്നയാളെയാണ് ഭാര്യ ഊര്മ്മിളയുടെ വീടിന് പുറത്ത് വെച്ച് എട്ടംഗ സംഘം വെട്ടിക്കൊന്നത്.ഊര്മ്മിളയുടെ വീട്ടുകാരുമായി അനുനയ ചര്ച്ചയ്ക്ക് എത്തിയ വനിതാ ഹെല്പ് ലൈന് പ്രവര്ത്തകരുടെ മുന്നില് വെച്ചാണ് ഈ സംഭവം നടന്നത്.കച്ചിലെ ഗാന്ധിധാം സ്വദേശിയായ ഹരേഷ് ആറുമാസം മുമ്പാണ് ഊര്മ്മിളയെ വിവാഹം കഴിച്ചത്.വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു വിവാഹം.പിന്നീട് ഊര്മ്മിളയുടെ വീട്ടുകാര് വന്ന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.ഇവരെ പിന്നീട് ഹരേഷിന്റെ വീട്ടിലേക്ക് യുവതിയുടെ വീട്ടുകാര് തിരിച്ചയച്ചില്ല.ഇതേതുടര്ന്ന് ഹരേഷ് രണ്ട് മാസം ഗര്ഭിണിയായ തന്റെ ഭാര്യയെ തിരിച്ച് കിട്ടാന് വനിതാ ഹെല്പ് ലൈനിന്റെ സഹായം തേടുകയായിരുന്നു.തുടര്ന്ന് ഹെല്പ് ലൈന് പ്രവര്ത്തകര്ക്കൊപ്പം യുവതിയുടെ വീട്ടില് എത്തിയപ്പോഴാണ് സംഭവം നടന്നത്.ഹെല്പ് ലൈന് പ്രവര്ത്തകര് ഊര്മ്മിളയുടെ രക്ഷിതാക്കളോട് സംസാരിക്കുമ്പോള് പുറത്ത് സര്ക്കാര് വാഹനത്തില് ഇരിക്കുകയായിരുന്നു ഹരേഷ്.ചര്ച്ച കഴിഞ്ഞതിന് ശേഷമാണ് ഹരേഷ് കാറില് ഉണ്ടെന്ന വിവരം അറിഞ്ഞ് വീട്ടുകാര് യുവാവിനെ കാറില് നിന്നിറക്കി വെട്ടിയത്.തലയ്ക്ക് മാരകമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.സംഭവത്തില് പ്രതികളായ ഊര്മ്മിളയുടെ പിതാവ് ദഷ്റത് സിങ് സാലയടക്കം എട്ടു പേര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാല് സംഭവം നടന്നതിന് ശേഷം ഇവര് ഒളിവില് പോയിരിക്കുകയാണ്.ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു ### Headline : രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ഗുജറാത്തില് ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര് വെട്ടിക്കൊന്നു
10011
്കേതിക വിദഗ്ധരുമായി സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന് പറഞ്ഞു കൊച്ചി: പഠനത്തിനിടെ മീന്കച്ചവടം ഉപജീവന മാര്ഗമാക്കിയ ഹനാന് മലയാളികളുടെ ഹൃദയത്തില് ഇടം നേടിയത് വളരെ പെട്ടന്നായിരുന്നു.വാപനാപകടത്തെ തുടര്ന്ന് പരിക്കേറ്റ ഹനാന് തന്റെ മീന്കച്ചവടം പതിവു പോലെ തുടരാന് സാധിച്ചിരുന്നില്ല.എന്നാല് കോളേജ് വിദ്യാര്ത്ഥിയായ ഹനാന് തന്റെ ഉപജീവന മാര്ഗം ഓണ്ലൈന് വഴി തുടരുവാന് തയ്യാറെടുക്കുകയാണ്.വാഹനാപകടത്തെ തുടര്ന്ന് വീല് ചെയറില് കഴിയുന്ന ഹനാന് സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് തമ്മനത്ത് മീന് കട ഇടുന്നതിന് തീരുമാനിച്ചത്.ഇതിനായി മുറി വാടകയ്ക്കെടുത്തു പണി നടക്കുന്നതിനിടെയാണ് കട ഒഴിഞ്ഞു പോകാന് ഉടമ ആവശ്യപ്പെട്ടത്.'വൃക്കരോഗിയും തുടര്ച്ചയായി ഡയാലിസിസ് ചികിത്സ ചെയ്തു വരുന്നതുമായ ഒരു സാധു മനുഷ്യനാണു കടമുറി തന്നത്.അവരുടെ കുടുംബ പ്രശ്നങ്ങള് എന്താണെന്നറിയില്ല.അദ്ദേഹമാകട്ടെ വീട്ടില് പശുവിനെ വളര്ത്തി ഉപജീവനം കഴിയുന്ന ആളുമാണ്.അങ്ങനെ ഒരാള് എന്നോട് ഒഴിഞ്ഞു തരാമോ, അഡ്വാന്സ് തുക തിരിച്ചു തരാം എന്നു പറഞ്ഞപ്പോള് ഇല്ല എന്നു പറയാനായില്ല.നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് ചെലവാക്കിയ തുകയുടെ ഒരു ഭാഗം നല്കുകയും ചെയ്തു' ഹനാന് പറയുന്നു.ഇതേതുടര്ന്നാണ് മീന് വില്പ്പന ഓണ്ലൈന് വഴിയാക്കാന് ഹനാന് തീരുമാനിച്ചത്.ഇതിനു സാങ്കേതിക വിദഗ്ധരുമായി സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന് പറഞ്ഞു.പുതിയ വെല്ലുവിളികള്ക്കിടയിലും ഓണ്ലൈനിന്റെ വില്പ്പന സാധ്യത പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് ഹനാന് ആഗ്രഹിക്കുന്നത്
പതിവു പോലെ മീന്കച്ചവടം തുടരാന് തടസങ്ങളേറെ; ഓണ്ലൈന് മീന്വില്പ്പന നടത്താന് ഒരുങ്ങി ഹനാന്
https://bignewskerala.com/2018/10/12/hanan-ready-to-make-an-online-fish-sale/19981/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്കേതിക വിദഗ്ധരുമായി സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന് പറഞ്ഞു കൊച്ചി: പഠനത്തിനിടെ മീന്കച്ചവടം ഉപജീവന മാര്ഗമാക്കിയ ഹനാന് മലയാളികളുടെ ഹൃദയത്തില് ഇടം നേടിയത് വളരെ പെട്ടന്നായിരുന്നു.വാപനാപകടത്തെ തുടര്ന്ന് പരിക്കേറ്റ ഹനാന് തന്റെ മീന്കച്ചവടം പതിവു പോലെ തുടരാന് സാധിച്ചിരുന്നില്ല.എന്നാല് കോളേജ് വിദ്യാര്ത്ഥിയായ ഹനാന് തന്റെ ഉപജീവന മാര്ഗം ഓണ്ലൈന് വഴി തുടരുവാന് തയ്യാറെടുക്കുകയാണ്.വാഹനാപകടത്തെ തുടര്ന്ന് വീല് ചെയറില് കഴിയുന്ന ഹനാന് സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് തമ്മനത്ത് മീന് കട ഇടുന്നതിന് തീരുമാനിച്ചത്.ഇതിനായി മുറി വാടകയ്ക്കെടുത്തു പണി നടക്കുന്നതിനിടെയാണ് കട ഒഴിഞ്ഞു പോകാന് ഉടമ ആവശ്യപ്പെട്ടത്.'വൃക്കരോഗിയും തുടര്ച്ചയായി ഡയാലിസിസ് ചികിത്സ ചെയ്തു വരുന്നതുമായ ഒരു സാധു മനുഷ്യനാണു കടമുറി തന്നത്.അവരുടെ കുടുംബ പ്രശ്നങ്ങള് എന്താണെന്നറിയില്ല.അദ്ദേഹമാകട്ടെ വീട്ടില് പശുവിനെ വളര്ത്തി ഉപജീവനം കഴിയുന്ന ആളുമാണ്.അങ്ങനെ ഒരാള് എന്നോട് ഒഴിഞ്ഞു തരാമോ, അഡ്വാന്സ് തുക തിരിച്ചു തരാം എന്നു പറഞ്ഞപ്പോള് ഇല്ല എന്നു പറയാനായില്ല.നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് ചെലവാക്കിയ തുകയുടെ ഒരു ഭാഗം നല്കുകയും ചെയ്തു' ഹനാന് പറയുന്നു.ഇതേതുടര്ന്നാണ് മീന് വില്പ്പന ഓണ്ലൈന് വഴിയാക്കാന് ഹനാന് തീരുമാനിച്ചത്.ഇതിനു സാങ്കേതിക വിദഗ്ധരുമായി സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന് പറഞ്ഞു.പുതിയ വെല്ലുവിളികള്ക്കിടയിലും ഓണ്ലൈനിന്റെ വില്പ്പന സാധ്യത പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് ഹനാന് ആഗ്രഹിക്കുന്നത് ### Headline : പതിവു പോലെ മീന്കച്ചവടം തുടരാന് തടസങ്ങളേറെ; ഓണ്ലൈന് മീന്വില്പ്പന നടത്താന് ഒരുങ്ങി ഹനാന്
10012
്കുട്ടിയെ കിടക്കയില് തള്ളിയിട്ട് ഷാള് കുരുക്കി കൊന്നുവെന്നാണ് അമ്മ മഞ്ജുഷയും അനീഷും വെളിപ്പെടുത്തിയത്.പ്രതികളെ റിമാന്ഡ് ചെയ്തു.തിരുവനന്തപുരം: നെടുമങ്ങാട് കാണാതായ പതിനാറ് വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.പതിനാറുകാരിയെ കൊലപ്പെടുത്തിയത് അമ്മയും സുഹൃത്തും ചേര്ന്ന്.ഇരുവരും ചോദ്യംചെയ്യലില് കുറ്റം സമ്മതിച്ചു.തങ്ങളുടെ ബന്ധം എതിര്ത്തതിനാലാണ് പെണ്കുട്ടിയെ കൊന്നതെന്നാണ് ഇവരുടെ മൊഴി.പെണ്കുട്ടിയെ കിടക്കയില് തള്ളിയിട്ട് ഷാള് കുരുക്കി കൊന്നുവെന്നാണ് അമ്മ മഞ്ജുഷയും അനീഷും വെളിപ്പെടുത്തിയത്.പ്രതികളെ റിമാന്ഡ് ചെയ്തു.ഇന്നലെ രാവിലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റില് കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.എന്നാല് പെണ്കുട്ടിയുടെ അമ്മ മഞ്ജുഷ ആദ്യം നല്കിയ മൊഴിയില് കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പോലീസിനോട് പറഞ്ഞത്.വഴക്കുപറഞ്ഞതിന് മകള് തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റില് കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി.എന്നാല് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പെണ്കുട്ടിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് തെളിഞ്ഞിരുന്നു.പെണ്കുട്ടിയേയും അമ്മയെയും നെടുമങ്ങാട് പറണ്ടോടുളള വാടകവീട്ടില് നിന്നും കാണാതായിട്ട് രണ്ടാഴ്ചയിലേറെയായിരുന്നു.മകള് ഒളിച്ചോടിയെന്നും കുട്ടിയെ തേടി താന് തിരുപ്പതിയില് വന്നിരിക്കുകയാണെന്നും 13ന് മഞ്ജുഷ വീട്ടില് അറിയിക്കുകയായിരുന്നു.മഞ്ജുഷയെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ മഞ്ജുഷയുടെ അച്ഛന് 17ന് പൊലീസില് പരാതി നല്കി.പോലീസ് അന്വേഷണത്തിനൊടുവില് മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടില് നിന്നും കണ്ടെത്തുകയായിരുന്നു
നെടുമങ്ങാട് 16കാരിയെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേര്ന്ന്! പ്രതികള് കുറ്റം സമ്മതിച്ചു
https://bignewskerala.com/2019/06/30/nedumangad-murder-case/40991/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്കുട്ടിയെ കിടക്കയില് തള്ളിയിട്ട് ഷാള് കുരുക്കി കൊന്നുവെന്നാണ് അമ്മ മഞ്ജുഷയും അനീഷും വെളിപ്പെടുത്തിയത്.പ്രതികളെ റിമാന്ഡ് ചെയ്തു.തിരുവനന്തപുരം: നെടുമങ്ങാട് കാണാതായ പതിനാറ് വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.പതിനാറുകാരിയെ കൊലപ്പെടുത്തിയത് അമ്മയും സുഹൃത്തും ചേര്ന്ന്.ഇരുവരും ചോദ്യംചെയ്യലില് കുറ്റം സമ്മതിച്ചു.തങ്ങളുടെ ബന്ധം എതിര്ത്തതിനാലാണ് പെണ്കുട്ടിയെ കൊന്നതെന്നാണ് ഇവരുടെ മൊഴി.പെണ്കുട്ടിയെ കിടക്കയില് തള്ളിയിട്ട് ഷാള് കുരുക്കി കൊന്നുവെന്നാണ് അമ്മ മഞ്ജുഷയും അനീഷും വെളിപ്പെടുത്തിയത്.പ്രതികളെ റിമാന്ഡ് ചെയ്തു.ഇന്നലെ രാവിലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റില് കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.എന്നാല് പെണ്കുട്ടിയുടെ അമ്മ മഞ്ജുഷ ആദ്യം നല്കിയ മൊഴിയില് കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പോലീസിനോട് പറഞ്ഞത്.വഴക്കുപറഞ്ഞതിന് മകള് തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റില് കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി.എന്നാല് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പെണ്കുട്ടിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് തെളിഞ്ഞിരുന്നു.പെണ്കുട്ടിയേയും അമ്മയെയും നെടുമങ്ങാട് പറണ്ടോടുളള വാടകവീട്ടില് നിന്നും കാണാതായിട്ട് രണ്ടാഴ്ചയിലേറെയായിരുന്നു.മകള് ഒളിച്ചോടിയെന്നും കുട്ടിയെ തേടി താന് തിരുപ്പതിയില് വന്നിരിക്കുകയാണെന്നും 13ന് മഞ്ജുഷ വീട്ടില് അറിയിക്കുകയായിരുന്നു.മഞ്ജുഷയെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ മഞ്ജുഷയുടെ അച്ഛന് 17ന് പൊലീസില് പരാതി നല്കി.പോലീസ് അന്വേഷണത്തിനൊടുവില് മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടില് നിന്നും കണ്ടെത്തുകയായിരുന്നു ### Headline : നെടുമങ്ങാട് 16കാരിയെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേര്ന്ന്! പ്രതികള് കുറ്റം സമ്മതിച്ചു
10013
പത്തനംതിട്ട: കുടുംബശ്രീ ഉല്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊൺണ്ടുവരിക, സ്ഥിരവിപണനത്തിന് വേദി ഒരുക്കുക, പൊതു ജനത്തിന് ആരോഗ്യ ഭക്ഷണം ഉറപ്പാക്കുക, ജൈവ ഉത്പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കുടുംബശ്രീ മിഷൻ സ്ഥാപിക്കുന്ന സ്ഥിര വിപണന കേന്ദ്രങ്ങമായ കുടുംബശ്രീ ബസാർ & ഭക്ഷണശാല ഈ മാസം 24ന് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യും.യാത്രക്കാര്ക്ക് 'മരണപാത'യൊരുക്കി സ്റ്റാന്ഡുകള്: തൃശൂര് ശക്തന് സ്റ്റാന്ഡില് വീണ്ടും അപകടം തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം മാത്യു ടിതോമസ് എംഎൽഎയും കുടുംബശ്രീ കഫേയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവിയും നിർവ്വഹിക്കും.ജില്ലയിലെ ആദ്യത്തെ ബസാർ ആരംഭിക്കുന്നത് തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിന്് സമീപം പുതിയ ബൈപാസിനോട് ചേർന്നാണ്.സമ്പൂർണഷോപ്പിംഗ് സെന്ററായി ആസൂത്രണം ചെയ്തിരിക്കുന്ന സ്ഥലത്ത്് ജൈവ ഉത്പന്നങ്ങളാൽ ആഹാരം പാകം ചെയ്തു നൽകുന്ന ഒരു കുടുംബശ്രീ കഫേയും പ്രവർത്തിക്കും.നെല്ല് തൽസമയം കുത്തി അരിയാക്കി നൽകുന്ന സംവിധാവും ഇതോടൊപ്പം പ്രവർത്തിക്കും.ഏകദേശം 2000 സ്ക്വൊയർഫീറ്റ് വീസ്തീർണം വരുന്ന രീതിയിലാണ് ഭക്ഷശാലയുടെ നിർമ്മാണം.ബസാറിന്റെ നടത്തിപ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ കുടുംബശ്രീ അംഗങ്ങളായിരിക്കും.ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങൾ ശേഖരിച്ച് ഈ സംരംഭകർക്ക് സെന്റർ വഴി വിപണനം നടത്തുവാൻ സാധ്യമാകും.കുടുംബശ്രീ ബസാർ ആൻഡ് ഭക്ഷണശാല ഉപഭോക്താക്കൾക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതായിരിക്കും.ജ്യൂസ് പാർലർ, പുട്ടുകട, റഡിടുകുക്ക്/റഡിടുസേർവ്വ്, സ്റ്റോക്കിംഗ്/ ഡെലിവറികൗണ്ടർ, ഓർഗാനിക് ഭക്ഷണ വസ്തുക്കൾ, കറിപൗഡറുകൾ, അരിപ്പൊടികൾ, പച്ചക്കറി ഇനങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ, തയ്യൽക്കട, ബ്യൂട്ടി പാർലർ, ജൈവവസ്തുക്കൾ, ബേക്കറി/ഉപ്പേരികൾ, അരിക്കട, ഫിഷ്സ്റ്റാൾ, ബില്ലിംഗ്, കഫ്തീരീയ എന്നിവ ചേർന്നതാണ് കുടുംബശ്രീ ബസാർ ആൻഡ് ഭക്ഷണശാല
കേരളത്തിലെ ആദ്യ കുടുംബശ്രീ ബസാർ തിരുവല്ലയിൽ... ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിർവ്വഹിക്കും
https://malayalam.oneindia.com/news/pathanamthitta/first-kudumbasree-bazar-will-open-in-thiruvalla-217689.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പത്തനംതിട്ട: കുടുംബശ്രീ ഉല്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊൺണ്ടുവരിക, സ്ഥിരവിപണനത്തിന് വേദി ഒരുക്കുക, പൊതു ജനത്തിന് ആരോഗ്യ ഭക്ഷണം ഉറപ്പാക്കുക, ജൈവ ഉത്പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കുടുംബശ്രീ മിഷൻ സ്ഥാപിക്കുന്ന സ്ഥിര വിപണന കേന്ദ്രങ്ങമായ കുടുംബശ്രീ ബസാർ & ഭക്ഷണശാല ഈ മാസം 24ന് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യും.യാത്രക്കാര്ക്ക് 'മരണപാത'യൊരുക്കി സ്റ്റാന്ഡുകള്: തൃശൂര് ശക്തന് സ്റ്റാന്ഡില് വീണ്ടും അപകടം തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം മാത്യു ടിതോമസ് എംഎൽഎയും കുടുംബശ്രീ കഫേയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവിയും നിർവ്വഹിക്കും.ജില്ലയിലെ ആദ്യത്തെ ബസാർ ആരംഭിക്കുന്നത് തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിന്് സമീപം പുതിയ ബൈപാസിനോട് ചേർന്നാണ്.സമ്പൂർണഷോപ്പിംഗ് സെന്ററായി ആസൂത്രണം ചെയ്തിരിക്കുന്ന സ്ഥലത്ത്് ജൈവ ഉത്പന്നങ്ങളാൽ ആഹാരം പാകം ചെയ്തു നൽകുന്ന ഒരു കുടുംബശ്രീ കഫേയും പ്രവർത്തിക്കും.നെല്ല് തൽസമയം കുത്തി അരിയാക്കി നൽകുന്ന സംവിധാവും ഇതോടൊപ്പം പ്രവർത്തിക്കും.ഏകദേശം 2000 സ്ക്വൊയർഫീറ്റ് വീസ്തീർണം വരുന്ന രീതിയിലാണ് ഭക്ഷശാലയുടെ നിർമ്മാണം.ബസാറിന്റെ നടത്തിപ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ കുടുംബശ്രീ അംഗങ്ങളായിരിക്കും.ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങൾ ശേഖരിച്ച് ഈ സംരംഭകർക്ക് സെന്റർ വഴി വിപണനം നടത്തുവാൻ സാധ്യമാകും.കുടുംബശ്രീ ബസാർ ആൻഡ് ഭക്ഷണശാല ഉപഭോക്താക്കൾക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതായിരിക്കും.ജ്യൂസ് പാർലർ, പുട്ടുകട, റഡിടുകുക്ക്/റഡിടുസേർവ്വ്, സ്റ്റോക്കിംഗ്/ ഡെലിവറികൗണ്ടർ, ഓർഗാനിക് ഭക്ഷണ വസ്തുക്കൾ, കറിപൗഡറുകൾ, അരിപ്പൊടികൾ, പച്ചക്കറി ഇനങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ, തയ്യൽക്കട, ബ്യൂട്ടി പാർലർ, ജൈവവസ്തുക്കൾ, ബേക്കറി/ഉപ്പേരികൾ, അരിക്കട, ഫിഷ്സ്റ്റാൾ, ബില്ലിംഗ്, കഫ്തീരീയ എന്നിവ ചേർന്നതാണ് കുടുംബശ്രീ ബസാർ ആൻഡ് ഭക്ഷണശാല ### Headline : കേരളത്തിലെ ആദ്യ കുടുംബശ്രീ ബസാർ തിരുവല്ലയിൽ... ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിർവ്വഹിക്കും
10014
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി.രോഗി മരിച്ചതിന് ശേഷം ചികിത്സിക്കുന്ന ഡോക്ടറാണ് അമിത് ഷാ എന്ന് മമത ബാനര്ജി പരിഹസിച്ചു.ഗോലി മാരോ ( വെടി വെയ്ക്കൂ) അടക്കമുളള മുദ്രാവാക്യങ്ങളാണ് ദില്ലി തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് കാരണമായത് എന്ന അമിത് ഷായുടെ തുറന്ന് പറച്ചിലിനെയാണ് മമത ബാനര്ജി പരിഹസിച്ചത്.കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര് അടക്കമുളള നേതാക്കളാണ് ദില്ലി തിരഞ്ഞെടുപ്പില് ഗോലി മാരോ, ഇന്ത്യ-പാകിസ്താന് യുദ്ധം അടക്കമുളള വിവാദ പരാമര്ശങ്ങള് നടത്തിയത്.ഇത്തരം വിദ്വേഷ പ്രസംഗങ്ങള് ദില്ലിയില് തിരിച്ചടിയായെന്നാണ് അമിത് ഷായുടെ വിലയിരുത്തല്.തങ്ങളുമായി യോജിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല് ചില ആളുകള് പരസ്യമായി വെടി വെയ്ക്കാന് ആഹ്വാനം ചെയ്യുകയാണ് എന്ന് മമത ബാനര്ജി കുറ്റപ്പെടുത്തി.എല്ലാവരേയും വെടിവെച്ച് കൊല്ലുമെന്ന് അവര് ഭീഷണി മുഴക്കുകയാണ്.അത്തരം പ്രസ്താവനകളെ ഇപ്പോള് അപലപിക്കുന്നത് കൊണ്ട് എന്താണ് കാര്യമെന്നും രോഗി മരിച്ചതിന് ശേഷം ഡോക്ടര് വന്നിട്ട് എന്ത് കാര്യമെന്നും മമത ചോദിച്ചു.നിയമസഭയില് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന വേളയില് സംസാരിക്കുകയായിരുന്നു മമത ബാനര്ജി.ദില്ലി തിരഞ്ഞെടുപ്പില് വിജയം ലക്ഷ്യമിട്ട ബിജെപിക്ക് വന് തിരിച്ചടിയാണ് ലഭിച്ചത്.70ല് 62 സീറ്റുകളിലും ആം ആദ്മി പാര്ട്ടി ജയിച്ചു.ബിജെപിക്ക് രണ്ടക്കം പോലും തികയ്ക്കാന് സാധിച്ചില്ല.8 സീറ്റുകളില് മാത്രമാണ് ബിജെപി സ്ഥാനാര്ത്ഥികള് വിജയിച്ചത്.അതേസമയം 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില് 3 സീറ്റ് മാത്രമായിരുന്ന ബിജെപിക്ക് ഇക്കുറി നില മെച്ചെപ്പടുത്താന് സാധിച്ചു.സീറ്റുകള്ക്കൊപ്പം വോട്ടിംഗ് ശതമാനവും ഉയര്ന്നിട്ടുണ്ട്
രോഗി മരിച്ചതിന് ശേഷം വരുന്ന മണ്ടൻ ഡോക്ടർ, അമിത് ഷായെ പരിഹസിച്ച് മമത ബാനർജി
https://malayalam.oneindia.com/news/india/wb-chief-minister-mamata-banerjee-s-jibe-at-amit-shah-242165.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി.രോഗി മരിച്ചതിന് ശേഷം ചികിത്സിക്കുന്ന ഡോക്ടറാണ് അമിത് ഷാ എന്ന് മമത ബാനര്ജി പരിഹസിച്ചു.ഗോലി മാരോ ( വെടി വെയ്ക്കൂ) അടക്കമുളള മുദ്രാവാക്യങ്ങളാണ് ദില്ലി തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് കാരണമായത് എന്ന അമിത് ഷായുടെ തുറന്ന് പറച്ചിലിനെയാണ് മമത ബാനര്ജി പരിഹസിച്ചത്.കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര് അടക്കമുളള നേതാക്കളാണ് ദില്ലി തിരഞ്ഞെടുപ്പില് ഗോലി മാരോ, ഇന്ത്യ-പാകിസ്താന് യുദ്ധം അടക്കമുളള വിവാദ പരാമര്ശങ്ങള് നടത്തിയത്.ഇത്തരം വിദ്വേഷ പ്രസംഗങ്ങള് ദില്ലിയില് തിരിച്ചടിയായെന്നാണ് അമിത് ഷായുടെ വിലയിരുത്തല്.തങ്ങളുമായി യോജിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല് ചില ആളുകള് പരസ്യമായി വെടി വെയ്ക്കാന് ആഹ്വാനം ചെയ്യുകയാണ് എന്ന് മമത ബാനര്ജി കുറ്റപ്പെടുത്തി.എല്ലാവരേയും വെടിവെച്ച് കൊല്ലുമെന്ന് അവര് ഭീഷണി മുഴക്കുകയാണ്.അത്തരം പ്രസ്താവനകളെ ഇപ്പോള് അപലപിക്കുന്നത് കൊണ്ട് എന്താണ് കാര്യമെന്നും രോഗി മരിച്ചതിന് ശേഷം ഡോക്ടര് വന്നിട്ട് എന്ത് കാര്യമെന്നും മമത ചോദിച്ചു.നിയമസഭയില് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന വേളയില് സംസാരിക്കുകയായിരുന്നു മമത ബാനര്ജി.ദില്ലി തിരഞ്ഞെടുപ്പില് വിജയം ലക്ഷ്യമിട്ട ബിജെപിക്ക് വന് തിരിച്ചടിയാണ് ലഭിച്ചത്.70ല് 62 സീറ്റുകളിലും ആം ആദ്മി പാര്ട്ടി ജയിച്ചു.ബിജെപിക്ക് രണ്ടക്കം പോലും തികയ്ക്കാന് സാധിച്ചില്ല.8 സീറ്റുകളില് മാത്രമാണ് ബിജെപി സ്ഥാനാര്ത്ഥികള് വിജയിച്ചത്.അതേസമയം 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില് 3 സീറ്റ് മാത്രമായിരുന്ന ബിജെപിക്ക് ഇക്കുറി നില മെച്ചെപ്പടുത്താന് സാധിച്ചു.സീറ്റുകള്ക്കൊപ്പം വോട്ടിംഗ് ശതമാനവും ഉയര്ന്നിട്ടുണ്ട് ### Headline : രോഗി മരിച്ചതിന് ശേഷം വരുന്ന മണ്ടൻ ഡോക്ടർ, അമിത് ഷായെ പരിഹസിച്ച് മമത ബാനർജി
10015
ഒമാൻ : ഒമാനിൽ ജീവനക്കാർക്ക് ശമ്പളം വൈകിക്കുകയോ ശമ്പളത്തിൽ കുറവ് വരുത്തുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിൻെറ മുന്നറിയിപ്പ്.ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.തൊഴിൽ കരാറിൽ പറയുന്ന വേതനം തൊഴിലാളിയുടെ അവകാശമാണ്.ഒമാൻ തൊഴിൽ നിയമം ഈ അവകാശം ഉറപ്പുനൽകുന്നു.ഇത് ഹനിക്കാൻ ഒരു കമ്പനിക്കും കഴിയില്ല.വേതനം വൈകുന്നതും വെട്ടികുറക്കുന്നതുമായ പരാതികളിൽ സ്ഥാപനം അടച്ചിടാൻ നിർദേശിക്കുന്നത് വരെ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം.അടിസ്ഥാന ശമ്പളവും തൊഴിലാളിക്ക് ലഭിക്കുന്ന മറ്റ് അലവൻസുകളും ആനുകൂല്ല്യങ്ങളും തൊഴിൽ കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നതാണ് ഒമാനി തൊഴിൽ നിയമത്തിലെ 23ാം വകുപ്പ് നിർദേശിക്കുന്നത്.പ്രാദേശിക ബാങ്കിൽ തൊഴിലാളിയുടെ പേരിലുള്ള അക്കൗണ്ടിലാണ് തൊഴിലുടമ ശമ്പളം നിക്ഷേപിക്കേണ്ടത്.സാമ്പത്തിക ബുദ്ധിമുേട്ടാ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പാേൾ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്ല്യങ്ങളിലും കമ്പനികൾ കുറവുവരുത്തുന്ന പ്രവണത കാണാറുണ്ട്.ഇത് നിയമ വിരുദ്ധമാണ്.മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ച ശിക്ഷാ നടപടികളുടെ ഭാഗമായോ അല്ലെങ്കിൽ ഒരു സ്ഥാപനത്തിലെ അച്ചടക്ക നടപടികളുടെ ഭാഗമായോ മാത്രമാണ് വേതനത്തിൽ കുറവ് വരുത്താൻ നിയമം അനുവദിക്കുന്നുള്ളൂ.ഓണം ആഘോഷമാക്കാൻ ഇട്ടിമാണിയും കൂട്ടരും സിംഗപ്പൂരിൽ നിന്ന് സെപ്റ്റംബറിൽ എത്തും
ഒമാനില് ജീവനക്കാര്ക്ക് ശമ്പളം വെെകിയാല് നടപടി
https://www.malayalamexpress.in/archives/744928/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഒമാൻ : ഒമാനിൽ ജീവനക്കാർക്ക് ശമ്പളം വൈകിക്കുകയോ ശമ്പളത്തിൽ കുറവ് വരുത്തുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിൻെറ മുന്നറിയിപ്പ്.ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.തൊഴിൽ കരാറിൽ പറയുന്ന വേതനം തൊഴിലാളിയുടെ അവകാശമാണ്.ഒമാൻ തൊഴിൽ നിയമം ഈ അവകാശം ഉറപ്പുനൽകുന്നു.ഇത് ഹനിക്കാൻ ഒരു കമ്പനിക്കും കഴിയില്ല.വേതനം വൈകുന്നതും വെട്ടികുറക്കുന്നതുമായ പരാതികളിൽ സ്ഥാപനം അടച്ചിടാൻ നിർദേശിക്കുന്നത് വരെ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം.അടിസ്ഥാന ശമ്പളവും തൊഴിലാളിക്ക് ലഭിക്കുന്ന മറ്റ് അലവൻസുകളും ആനുകൂല്ല്യങ്ങളും തൊഴിൽ കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നതാണ് ഒമാനി തൊഴിൽ നിയമത്തിലെ 23ാം വകുപ്പ് നിർദേശിക്കുന്നത്.പ്രാദേശിക ബാങ്കിൽ തൊഴിലാളിയുടെ പേരിലുള്ള അക്കൗണ്ടിലാണ് തൊഴിലുടമ ശമ്പളം നിക്ഷേപിക്കേണ്ടത്.സാമ്പത്തിക ബുദ്ധിമുേട്ടാ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പാേൾ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്ല്യങ്ങളിലും കമ്പനികൾ കുറവുവരുത്തുന്ന പ്രവണത കാണാറുണ്ട്.ഇത് നിയമ വിരുദ്ധമാണ്.മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ച ശിക്ഷാ നടപടികളുടെ ഭാഗമായോ അല്ലെങ്കിൽ ഒരു സ്ഥാപനത്തിലെ അച്ചടക്ക നടപടികളുടെ ഭാഗമായോ മാത്രമാണ് വേതനത്തിൽ കുറവ് വരുത്താൻ നിയമം അനുവദിക്കുന്നുള്ളൂ.ഓണം ആഘോഷമാക്കാൻ ഇട്ടിമാണിയും കൂട്ടരും സിംഗപ്പൂരിൽ നിന്ന് സെപ്റ്റംബറിൽ എത്തും ### Headline : ഒമാനില് ജീവനക്കാര്ക്ക് ശമ്പളം വെെകിയാല് നടപടി
10016
കേരളാ സാങ്കേതിക സർവകലാശാലയുടെ ടെക്നിക്കൽ ഫെസ്റ്റിവൽ മാർച്ച് 27, 28, 29 തീയതികളിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സി.ഇ.ടി) വച്ച് നടക്കും.സാങ്കേതികരംഗത്ത് ഏറ്റവും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ഈ അറിവിന്റെ ഉത്സവം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ടെക്ഫെസ്റ്റാണ്.പ്രോജക്ട് പ്രസന്റേഷൻ, പേപ്പർ പ്രസന്റേഷൻ, 'ഐഡിയാ ഈസ് മണി' എന്നീ വിഭാഗങ്ങളിലാണ് പൊതുവായ മത്സരങ്ങൾ.എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സി.ഇ.ടി സംഘടിപ്പിക്കുന്ന സീറ്റെക്സ് -2020 എക്സിബിഷനും, സി.ഇ.ടിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ സംഘടിപ്പിക്കുന്ന മത്സരങ്ങളും വർക്ക് ഷോപ്പുകളും സെമിനാറുകളും ടെക്ഫെസ്റ്റിനെ കൂടുതൽ മിഴിവുറ്റതാക്കും.പ്രോജക്ട് പ്രസന്റേഷൻ, പേപ്പർ പ്രസന്റേഷൻ വിഭാഗങ്ങളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ഫെബ്രുവരി 14 നു മുമ്പായും ഐഡിയാ ഈസ് മണിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 20 നു മുമ്പായും പേര് രജിസ്റ്റർ ചെയ്യണം.60 വയസ് കഴിഞ്ഞവരുടെ ജീവിതനിലവാരം ഉയർത്തതാൻ സഹായകമായ സാങ്കേതികവിദ്യകൾക്കുള്ള ആശയങ്ങൾ ആണ് 'ഐഡിയ ഈസ് മണി' വിഭാഗത്തിലേക്ക് പരിഗണിക്കുക.വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും...എന്ന വെബ്സൈറ്റ് സന്ദർശിക്കുക.'സ്വയം തീരുമാനിക്കാൻ സ്ത്രീകൾക്ക് കഴിവുണ്ടെന്ന് താങ്കൾ കരുതുന്നില്ലേ?'; കെജ്രിവാളിനോട് സ്മൃതി ഇറാനി
കെ.ടി യു ടെക്നിക്കൽ ഫെസ്റ്റിവൽ തിരുവനന്തപുരം സി.ഇ.ടിയിൽ
https://www.malayalamexpress.in/archives/1051706/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരളാ സാങ്കേതിക സർവകലാശാലയുടെ ടെക്നിക്കൽ ഫെസ്റ്റിവൽ മാർച്ച് 27, 28, 29 തീയതികളിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സി.ഇ.ടി) വച്ച് നടക്കും.സാങ്കേതികരംഗത്ത് ഏറ്റവും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ഈ അറിവിന്റെ ഉത്സവം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ടെക്ഫെസ്റ്റാണ്.പ്രോജക്ട് പ്രസന്റേഷൻ, പേപ്പർ പ്രസന്റേഷൻ, 'ഐഡിയാ ഈസ് മണി' എന്നീ വിഭാഗങ്ങളിലാണ് പൊതുവായ മത്സരങ്ങൾ.എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സി.ഇ.ടി സംഘടിപ്പിക്കുന്ന സീറ്റെക്സ് -2020 എക്സിബിഷനും, സി.ഇ.ടിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ സംഘടിപ്പിക്കുന്ന മത്സരങ്ങളും വർക്ക് ഷോപ്പുകളും സെമിനാറുകളും ടെക്ഫെസ്റ്റിനെ കൂടുതൽ മിഴിവുറ്റതാക്കും.പ്രോജക്ട് പ്രസന്റേഷൻ, പേപ്പർ പ്രസന്റേഷൻ വിഭാഗങ്ങളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ഫെബ്രുവരി 14 നു മുമ്പായും ഐഡിയാ ഈസ് മണിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 20 നു മുമ്പായും പേര് രജിസ്റ്റർ ചെയ്യണം.60 വയസ് കഴിഞ്ഞവരുടെ ജീവിതനിലവാരം ഉയർത്തതാൻ സഹായകമായ സാങ്കേതികവിദ്യകൾക്കുള്ള ആശയങ്ങൾ ആണ് 'ഐഡിയ ഈസ് മണി' വിഭാഗത്തിലേക്ക് പരിഗണിക്കുക.വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും...എന്ന വെബ്സൈറ്റ് സന്ദർശിക്കുക.'സ്വയം തീരുമാനിക്കാൻ സ്ത്രീകൾക്ക് കഴിവുണ്ടെന്ന് താങ്കൾ കരുതുന്നില്ലേ?'; കെജ്രിവാളിനോട് സ്മൃതി ഇറാനി ### Headline : കെ.ടി യു ടെക്നിക്കൽ ഫെസ്റ്റിവൽ തിരുവനന്തപുരം സി.ഇ.ടിയിൽ
10017
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനിയറിംങ് (പി.ജി.ഡി.എ.ഇ) കോഴ്സുകൾക്ക് ബിരുദമാണ് യോഗ്യത.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ(പി.ജി.ഡി.ഇ.ഡി), എം.ടെക്/ബി.ടെക്/എം.എസ്സ്സി വിജയിച്ചിരിക്കണം.പ്ലസ്ടു കഴിഞ്ഞവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(ഡി.സി.എ) കോഴ്സിന് അപേക്ഷിക്കാം, ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ(ഡി.ഡി.റ്റി.ഒ.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്(സി.സി.എൽ.ഐ.എസ്) കോഴ്സുകൾക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത.ബിരുദധാരികൾക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ൻ മാനേജ്മെന്റിന്(ഡി.എൽ.എസ്സ്.എം) അപേക്ഷിക്കാം.ഡിസംബർ 30നകം അപേക്ഷ നൽകണം.ഈ കോഴ്സുകളിൽ പഠിക്കുന്ന എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്.അപേക്ഷാഫോമും വിശദവിവരവും...ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം സ്ഥാപനമേധാവിക്ക് നൽകണം
ഐ.എച്ച്.ആർ.ഡി കോഴ്സുകളിൽ അപേക്ഷിക്കാം
https://www.malayalamexpress.in/archives/978418/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനിയറിംങ് (പി.ജി.ഡി.എ.ഇ) കോഴ്സുകൾക്ക് ബിരുദമാണ് യോഗ്യത.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ(പി.ജി.ഡി.ഇ.ഡി), എം.ടെക്/ബി.ടെക്/എം.എസ്സ്സി വിജയിച്ചിരിക്കണം.പ്ലസ്ടു കഴിഞ്ഞവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(ഡി.സി.എ) കോഴ്സിന് അപേക്ഷിക്കാം, ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ(ഡി.ഡി.റ്റി.ഒ.എ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്(സി.സി.എൽ.ഐ.എസ്) കോഴ്സുകൾക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത.ബിരുദധാരികൾക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ൻ മാനേജ്മെന്റിന്(ഡി.എൽ.എസ്സ്.എം) അപേക്ഷിക്കാം.ഡിസംബർ 30നകം അപേക്ഷ നൽകണം.ഈ കോഴ്സുകളിൽ പഠിക്കുന്ന എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്.അപേക്ഷാഫോമും വിശദവിവരവും...ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം സ്ഥാപനമേധാവിക്ക് നൽകണം ### Headline : ഐ.എച്ച്.ആർ.ഡി കോഴ്സുകളിൽ അപേക്ഷിക്കാം
10018
ലണ്ടന് : ഇസ്രായേല് സന്ദര്ശിച്ച് പ്രധാനമന്ത്രിയുള്പ്പെടെയുള്ള നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള് നടത്തിയ ഇന്ത്യന് വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് മന്ത്രി സ്ഥാനം നഷ്ടമായി.ബ്രിട്ടനിലെ ഇന്റര്നാഷനല് ഡെവലപ്മെന്റ് സെക്രട്ടറിയായിരുന്ന അവരുടെ രഹസ്യ സന്ദര്ശനം പുറത്തായതിനെ തുടര്ന്ന് രാജിവയ്ക്കാന് നിര്ബന്ധിതയാവുകയായിരുന്നു.വിവിധ രാജ്യങ്ങള്ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അവര് കൈകാര്യം ചെയ്തിരുന്നത്.ജയ ടിവി ഓഫീസില് ആദായ നികുതി വകുപ്പിന്റെ മിന്നല് റെയ്ഡ് ആഗസ്തില് കുടുംബ സമേതം ഇസ്രായേലിലേക്ക് നടത്തിയ 13 ദിവസത്തെ അവധിയാത്രയ്ക്കിടയിലായിരുന്നു അവര് ഇസ്രായേലിലെ മുതര്ന്ന നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്.ഉഗാണ്ടയിലും കുടുംബ വേരുകളുള്ള അവര് അവിടേക്കുള്ള യാത്ര പാതിവഴിയില് മതിയാക്കി കഴിഞ്ഞ ദിവസം ബ്രിട്ടനിലേക്ക് തിരിച്ചെത്തുകയായിരുന്നു.ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ഉള്പ്പെടെ 12 നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള് നടത്തിയതായാണ് മാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടത്.തുടര്ന്ന് നടത്തിയ അന്വേഷണത്തില് ഇത് ശരിയാണെന്ന് വ്യക്തമാവുകയായിരുന്നു.ഇതേത്തുടര്ന്ന് രഹസ്യകൂടിക്കാഴ്ച നടത്തിയ കാര്യം സമ്മതിക്കാന് പ്രീതി പട്ടേലും നിര്ബന്ധിതയായി.തുടര്ന്നാണ് രാജിവയ്ക്കാന് തീരുമാനമെടുത്തത്.അറിയപ്പെട്ട ഇസ്രായേല് ലോബിയിസ്റ്റിന്റെ കൂടെയായിരുന്നു പട്ടേലിന്റെ യാത്ര.ഗോലാന് കുന്നുകളിലെ ഇസ്രായേല് സൈനികര്ക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുള്പ്പെടെയായിരുന്നു കൂടിക്കാഴ്ചകളില് ചര്ച്ച ചെയ്തതെന്ന് പട്ടേല് സമ്മതിച്ചു.ഇതിനു പുറമെ സപ്തംബര് ഏഴിന് ഇസ്രായേല് പൊതുസുരക്ഷാ മന്ത്രി ഗിലാദ് എര്ദനുമായി ബ്രിട്ടനില് വച്ചും സപ്തംബര് 18ന് ഇസ്രായേല് വിദേശകാര്യ മന്ത്രാലയ വക്താവ് യുവല് റോട്ടമുമായി ന്യുയോര്ക്കിലും പട്ടേല് ചര്ച്ച നടത്തിയതായും കണ്ടത്തി.താന് ഇതുവരെ പുലര്ത്തിപ്പോന്ന സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും നിരക്കാത്ത തരംതാണ പ്രവൃത്തിയാണ് തന്റെ പക്കല് നിന്നുണ്ടായതെന്ന് രാജിപ്രഖ്യാപനത്തില് അവര് പറഞ്ഞു.തന്റെ കൂടിക്കാഴ്ചകളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, വിദേശകാര്യമന്ത്രി ബോറിസ് ജോണ്സണ് എന്നവരെ അറിയിക്കാതിരുന്നതില് അവര് മാപ്പപേക്ഷ നടത്തുകയുമുണ്ടായി
ഇസ്രായേലില് രഹസ്യ സന്ദര്ശനം നടത്തി; ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് പണി പോയി
https://malayalam.oneindia.com/news/international/uk-minister-priti-patel-resigns-over-secret-israel-trip-185673.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലണ്ടന് : ഇസ്രായേല് സന്ദര്ശിച്ച് പ്രധാനമന്ത്രിയുള്പ്പെടെയുള്ള നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള് നടത്തിയ ഇന്ത്യന് വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് മന്ത്രി സ്ഥാനം നഷ്ടമായി.ബ്രിട്ടനിലെ ഇന്റര്നാഷനല് ഡെവലപ്മെന്റ് സെക്രട്ടറിയായിരുന്ന അവരുടെ രഹസ്യ സന്ദര്ശനം പുറത്തായതിനെ തുടര്ന്ന് രാജിവയ്ക്കാന് നിര്ബന്ധിതയാവുകയായിരുന്നു.വിവിധ രാജ്യങ്ങള്ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അവര് കൈകാര്യം ചെയ്തിരുന്നത്.ജയ ടിവി ഓഫീസില് ആദായ നികുതി വകുപ്പിന്റെ മിന്നല് റെയ്ഡ് ആഗസ്തില് കുടുംബ സമേതം ഇസ്രായേലിലേക്ക് നടത്തിയ 13 ദിവസത്തെ അവധിയാത്രയ്ക്കിടയിലായിരുന്നു അവര് ഇസ്രായേലിലെ മുതര്ന്ന നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്.ഉഗാണ്ടയിലും കുടുംബ വേരുകളുള്ള അവര് അവിടേക്കുള്ള യാത്ര പാതിവഴിയില് മതിയാക്കി കഴിഞ്ഞ ദിവസം ബ്രിട്ടനിലേക്ക് തിരിച്ചെത്തുകയായിരുന്നു.ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ഉള്പ്പെടെ 12 നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള് നടത്തിയതായാണ് മാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടത്.തുടര്ന്ന് നടത്തിയ അന്വേഷണത്തില് ഇത് ശരിയാണെന്ന് വ്യക്തമാവുകയായിരുന്നു.ഇതേത്തുടര്ന്ന് രഹസ്യകൂടിക്കാഴ്ച നടത്തിയ കാര്യം സമ്മതിക്കാന് പ്രീതി പട്ടേലും നിര്ബന്ധിതയായി.തുടര്ന്നാണ് രാജിവയ്ക്കാന് തീരുമാനമെടുത്തത്.അറിയപ്പെട്ട ഇസ്രായേല് ലോബിയിസ്റ്റിന്റെ കൂടെയായിരുന്നു പട്ടേലിന്റെ യാത്ര.ഗോലാന് കുന്നുകളിലെ ഇസ്രായേല് സൈനികര്ക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുള്പ്പെടെയായിരുന്നു കൂടിക്കാഴ്ചകളില് ചര്ച്ച ചെയ്തതെന്ന് പട്ടേല് സമ്മതിച്ചു.ഇതിനു പുറമെ സപ്തംബര് ഏഴിന് ഇസ്രായേല് പൊതുസുരക്ഷാ മന്ത്രി ഗിലാദ് എര്ദനുമായി ബ്രിട്ടനില് വച്ചും സപ്തംബര് 18ന് ഇസ്രായേല് വിദേശകാര്യ മന്ത്രാലയ വക്താവ് യുവല് റോട്ടമുമായി ന്യുയോര്ക്കിലും പട്ടേല് ചര്ച്ച നടത്തിയതായും കണ്ടത്തി.താന് ഇതുവരെ പുലര്ത്തിപ്പോന്ന സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും നിരക്കാത്ത തരംതാണ പ്രവൃത്തിയാണ് തന്റെ പക്കല് നിന്നുണ്ടായതെന്ന് രാജിപ്രഖ്യാപനത്തില് അവര് പറഞ്ഞു.തന്റെ കൂടിക്കാഴ്ചകളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, വിദേശകാര്യമന്ത്രി ബോറിസ് ജോണ്സണ് എന്നവരെ അറിയിക്കാതിരുന്നതില് അവര് മാപ്പപേക്ഷ നടത്തുകയുമുണ്ടായി ### Headline : ഇസ്രായേലില് രഹസ്യ സന്ദര്ശനം നടത്തി; ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് പണി പോയി
10019
അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരയായി മാറിയ താരമാണ് നടി ആന്ഡ്രിയ ജെറമിയ.ഗായികയായി കരിയര് ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ ആന്ഡ്രിയ ശ്രദ്ധേയയായി.എന്നാല് ഒരു കിടപ്പറ രംഗത്തില് അഭിനയിച്ചതിന് ശേഷം തനിക്ക് പിന്നീട് തനിക്ക് ലഭിക്കുന്നതെല്ലാം അത്തരം റോളുകളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്ഡ്രിയ.വട ചെന്നൈയിലെ ഇഴുകിചേര്ന്നുള്ള രംഗത്തിനു ശേഷമാണ് ഇതെന്ന് ആന്ഡ്രിയ പറഞ്ഞു.ധനുഷ് നായകനായി എത്തിയ വട ചെന്നൈ എന്ന ചിത്രത്തിൽ ബെഡ്റൂം സീന് അഭിനയിച്ചതില് താന് ഇപ്പോള് ദുഃഖിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.തമിഴ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം വട ചെന്നൈയിലെ ഇഴുകിചേര്ന്നുള്ള രംഗത്തെക്കുറിച്ച് വ്യക്തമാക്കിയത്.വെട്രിമാരന് സംവിധാനം ചെയ്ത ചിത്രത്തില് നടന് അമീറിനൊപ്പമാണ് താരം കിടപ്പറ രംഗത്തില് അഭിനയിച്ചത്.ഈ സിനിമയ്ക്കു ശേഷം താന് സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു എന്നാണ് താരം പറയുന്നത്.അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തനിക്ക് ഇപ്പോള് വരുന്നത് എന്നാണ് ആന്ഡ്രിയ പറയുന്നത്.ഇഴുകിചേര്ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത് എന്നാണ് താരം പറയുന്നത്.എന്നാല് അത്തരം കഥാപാത്രങ്ങള് ചെയ്തു മടുത്തെന്നും വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള് ചെയ്യില്ലെന്നും താരം വ്യക്തമാക്കി.തന്റെ സഹതാരവുമായി യാതൊരു ഇഴുകിചേര്ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള് ചെയ്യാനാണ് താരം ഇപ്പോള് കാത്തിരിക്കുന്നത്.മികച്ച കഥാപാത്രമാണെങ്കില് പ്രതിഫലം കുറക്കാനും തയാറാണെന്നും ആന്ഡ്രിയ കൂട്ടിച്ചേര്ത്തു.വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു
ആ കിടപ്പറ രംഗം ചെയ്തതില് ഇപ്പോൾ കുറ്റബോധം തോന്നുന്നു; അത്തരം കഥാപാത്രങ്ങള് ചെയ്ത് മടുത്തു: മനസ്സ് തുറന്ന് ആന്ഡ്രിയ
https://timeskerala.com/archives/202730
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരയായി മാറിയ താരമാണ് നടി ആന്ഡ്രിയ ജെറമിയ.ഗായികയായി കരിയര് ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ ആന്ഡ്രിയ ശ്രദ്ധേയയായി.എന്നാല് ഒരു കിടപ്പറ രംഗത്തില് അഭിനയിച്ചതിന് ശേഷം തനിക്ക് പിന്നീട് തനിക്ക് ലഭിക്കുന്നതെല്ലാം അത്തരം റോളുകളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്ഡ്രിയ.വട ചെന്നൈയിലെ ഇഴുകിചേര്ന്നുള്ള രംഗത്തിനു ശേഷമാണ് ഇതെന്ന് ആന്ഡ്രിയ പറഞ്ഞു.ധനുഷ് നായകനായി എത്തിയ വട ചെന്നൈ എന്ന ചിത്രത്തിൽ ബെഡ്റൂം സീന് അഭിനയിച്ചതില് താന് ഇപ്പോള് ദുഃഖിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.തമിഴ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം വട ചെന്നൈയിലെ ഇഴുകിചേര്ന്നുള്ള രംഗത്തെക്കുറിച്ച് വ്യക്തമാക്കിയത്.വെട്രിമാരന് സംവിധാനം ചെയ്ത ചിത്രത്തില് നടന് അമീറിനൊപ്പമാണ് താരം കിടപ്പറ രംഗത്തില് അഭിനയിച്ചത്.ഈ സിനിമയ്ക്കു ശേഷം താന് സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു എന്നാണ് താരം പറയുന്നത്.അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തനിക്ക് ഇപ്പോള് വരുന്നത് എന്നാണ് ആന്ഡ്രിയ പറയുന്നത്.ഇഴുകിചേര്ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത് എന്നാണ് താരം പറയുന്നത്.എന്നാല് അത്തരം കഥാപാത്രങ്ങള് ചെയ്തു മടുത്തെന്നും വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള് ചെയ്യില്ലെന്നും താരം വ്യക്തമാക്കി.തന്റെ സഹതാരവുമായി യാതൊരു ഇഴുകിചേര്ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള് ചെയ്യാനാണ് താരം ഇപ്പോള് കാത്തിരിക്കുന്നത്.മികച്ച കഥാപാത്രമാണെങ്കില് പ്രതിഫലം കുറക്കാനും തയാറാണെന്നും ആന്ഡ്രിയ കൂട്ടിച്ചേര്ത്തു.വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു ### Headline : ആ കിടപ്പറ രംഗം ചെയ്തതില് ഇപ്പോൾ കുറ്റബോധം തോന്നുന്നു; അത്തരം കഥാപാത്രങ്ങള് ചെയ്ത് മടുത്തു: മനസ്സ് തുറന്ന് ആന്ഡ്രിയ
10020
മാവോയിസ്റ്റുകളല്ല സിപിഐഎം പ്രവർത്തകരാണ് തങ്ങളെന്ന് ആവർത്തിച്ച്പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹാ ഫസലും.തങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇവർ പറഞ്ഞു.കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം.തങ്ങൾ മാവോയിസ്റ്റുകൾ ആണെന്ന്പറയുന്ന മുഖ്യമന്ത്രി തങ്ങൾ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബുവച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെയെന്ന് ഇരുവരും പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎം ബൂത്ത് ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്.വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തെണ്ടിനടന്നവരാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു.പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ശുഹൈബിനെയും താഹാ ഫസലിനെയും ഫെബ്രുവരി 14 വരെ കൊച്ചി എൻഐഎ കോടതി റിമാൻഡ് ചെയ്തു.എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്.എൻഐഎ സമർപ്പിച്ച 7 ദിവസത്തെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും.സുരക്ഷ പരിഗണിച്ച് അലനെയും, താഹയെയും തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു.താഹയുടെ ചികിത്സ തൃശൂർ മെഡിക്കൽ കോളജിൽ തുടരാമെന്ന് കോടതി പറഞ്ഞു.എൻഐഎ ഉദ്യോഗസ്ഥർ, ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമേ പ്രതികൾ മറ്റുള്ളവരുമായി സംസാരിക്കാവൂ എന്നും കോടതി നിർദേശിച്ചു
മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ', എന്ന് അലനും താഹയും; ഇരുവരെയും ഫെബ്രുവരി 14 വരെ റിമാൻഡ് ചെയ്തു
https://www.malayalamexpress.in/archives/1018363/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മാവോയിസ്റ്റുകളല്ല സിപിഐഎം പ്രവർത്തകരാണ് തങ്ങളെന്ന് ആവർത്തിച്ച്പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹാ ഫസലും.തങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇവർ പറഞ്ഞു.കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം.തങ്ങൾ മാവോയിസ്റ്റുകൾ ആണെന്ന്പറയുന്ന മുഖ്യമന്ത്രി തങ്ങൾ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബുവച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെയെന്ന് ഇരുവരും പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎം ബൂത്ത് ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്.വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തെണ്ടിനടന്നവരാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു.പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ശുഹൈബിനെയും താഹാ ഫസലിനെയും ഫെബ്രുവരി 14 വരെ കൊച്ചി എൻഐഎ കോടതി റിമാൻഡ് ചെയ്തു.എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്.എൻഐഎ സമർപ്പിച്ച 7 ദിവസത്തെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും.സുരക്ഷ പരിഗണിച്ച് അലനെയും, താഹയെയും തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു.താഹയുടെ ചികിത്സ തൃശൂർ മെഡിക്കൽ കോളജിൽ തുടരാമെന്ന് കോടതി പറഞ്ഞു.എൻഐഎ ഉദ്യോഗസ്ഥർ, ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമേ പ്രതികൾ മറ്റുള്ളവരുമായി സംസാരിക്കാവൂ എന്നും കോടതി നിർദേശിച്ചു ### Headline : മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ', എന്ന് അലനും താഹയും; ഇരുവരെയും ഫെബ്രുവരി 14 വരെ റിമാൻഡ് ചെയ്തു
10021
വത്തക്ക പ്രസംഗം: അധ്യാപകനെതിരെ കേസെടുത്തതിന് എതിരെ മുസ്ലിം സംഘടനകള് 23, 2018, 17:20 ഫാറൂഖ് കോളേജിലെ വിവാദ വത്തക്കാ പരാമര്ശം അന്താരാഷ്ട്രതലത്തിലും ചര്ച്ച, വാര്ത്തയാക്കി ബിബിസി 22, 2018, 08:07 ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്ത്തക ദിവ്യ ദിവാകരും...ഇനിയും!! 21, 2018, 18:47 ഫറൂഖാബാദിനെ താലിബാനാക്കേണ്ട..ആ 'അധ്യാപഹയൻ' മാപ്പ് പറയണമെന്ന് ഫറൂഖ് ചെയർപേഴ്സൺ മിന 21, 2018, 09:04 പെണ്ണിന്റെ മാറിടം കാണുമ്പോള് അതിനെ 'ബത്തക്ക'യോട് ഉപമിക്കാന് തോന്നിയവരെ പറഞ്ഞിട്ട് കാര്യമില്ല 20, 2018, 14:59 വത്തക്ക ഉദാഹരണം കഴുത്താണെന്ന്..ന്യായീകരണ തൊഴിലാളികൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്! 20, 2018, 10:09 മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..20, 2018, 09:55 വത്തക്ക പ്രസംഗം അശ്ലീലം തന്നെ..ഫറൂഖിനെ ആക്രമിക്കുന്നതിന് പിന്നിൽ അജണ്ടയെന്ന് പികെ ഫിറോസ് 20, 2018, 08:26 ഫാറൂഖ് കോളേജിൽ എസ്എഫ്ഐയുടെ വത്തക്കാ മാർച്ചും പ്രതിഷേധ ഹോളിയും; അണിനിരന്നത് നൂറിലധികം പെണ്കുട്ടികൾ 19, 2018, 16:50 'തുണ്ടുപടം കാണാൻ' പെൺകുട്ടികളുടെ മുദ്രാവാക്യം...കാര്യമറിയാതെ ചെയ്ത തോന്നിവാസത്തിന് ആര് മാപ്പ് പറയും 10, 2018, 17:49 ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന ഡിസ്കോ ജോക്കിയെ തേടിയെത്തിയത് അപകടം..രക്ഷയായത് തെരുവ് പട്ടി! 23, 2018, 17:11 നാടന്തുണ്ടില് തുടങ്ങി പൂമ്പാറ്റവരെ, ഷറഫലി അശ്ലീല വീഡിയോ പ്രചാരകനായത് ഒരുവര്ഷം മുമ്പ്, പൂമ്പാറ്റയില് കുഞ്ഞുങ്ങളുടെ വീഡിയോ മാത്രം 1, 2018, 11:31 വാട്സ്ആപ്പില് നടുവിരല് ഇമോജി: ഇന്ത്യക്കാരന് പണി കൊടുത്തു, 15 ദിവസത്തെ സമയം അല്ലെങ്കില് നടപടി
അശ്ലീലം: Latest അശ്ലീലം
https://malayalam.oneindia.com/topic/%E0%B4%85%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B2%E0%B4%82
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വത്തക്ക പ്രസംഗം: അധ്യാപകനെതിരെ കേസെടുത്തതിന് എതിരെ മുസ്ലിം സംഘടനകള് 23, 2018, 17:20 ഫാറൂഖ് കോളേജിലെ വിവാദ വത്തക്കാ പരാമര്ശം അന്താരാഷ്ട്രതലത്തിലും ചര്ച്ച, വാര്ത്തയാക്കി ബിബിസി 22, 2018, 08:07 ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്ത്തക ദിവ്യ ദിവാകരും...ഇനിയും!! 21, 2018, 18:47 ഫറൂഖാബാദിനെ താലിബാനാക്കേണ്ട..ആ 'അധ്യാപഹയൻ' മാപ്പ് പറയണമെന്ന് ഫറൂഖ് ചെയർപേഴ്സൺ മിന 21, 2018, 09:04 പെണ്ണിന്റെ മാറിടം കാണുമ്പോള് അതിനെ 'ബത്തക്ക'യോട് ഉപമിക്കാന് തോന്നിയവരെ പറഞ്ഞിട്ട് കാര്യമില്ല 20, 2018, 14:59 വത്തക്ക ഉദാഹരണം കഴുത്താണെന്ന്..ന്യായീകരണ തൊഴിലാളികൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്! 20, 2018, 10:09 മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..20, 2018, 09:55 വത്തക്ക പ്രസംഗം അശ്ലീലം തന്നെ..ഫറൂഖിനെ ആക്രമിക്കുന്നതിന് പിന്നിൽ അജണ്ടയെന്ന് പികെ ഫിറോസ് 20, 2018, 08:26 ഫാറൂഖ് കോളേജിൽ എസ്എഫ്ഐയുടെ വത്തക്കാ മാർച്ചും പ്രതിഷേധ ഹോളിയും; അണിനിരന്നത് നൂറിലധികം പെണ്കുട്ടികൾ 19, 2018, 16:50 'തുണ്ടുപടം കാണാൻ' പെൺകുട്ടികളുടെ മുദ്രാവാക്യം...കാര്യമറിയാതെ ചെയ്ത തോന്നിവാസത്തിന് ആര് മാപ്പ് പറയും 10, 2018, 17:49 ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന ഡിസ്കോ ജോക്കിയെ തേടിയെത്തിയത് അപകടം..രക്ഷയായത് തെരുവ് പട്ടി! 23, 2018, 17:11 നാടന്തുണ്ടില് തുടങ്ങി പൂമ്പാറ്റവരെ, ഷറഫലി അശ്ലീല വീഡിയോ പ്രചാരകനായത് ഒരുവര്ഷം മുമ്പ്, പൂമ്പാറ്റയില് കുഞ്ഞുങ്ങളുടെ വീഡിയോ മാത്രം 1, 2018, 11:31 വാട്സ്ആപ്പില് നടുവിരല് ഇമോജി: ഇന്ത്യക്കാരന് പണി കൊടുത്തു, 15 ദിവസത്തെ സമയം അല്ലെങ്കില് നടപടി ### Headline : അശ്ലീലം: Latest അശ്ലീലം
10022
തൃശൂര്: പാലിയേക്കര ടോൾപ്ലാസയിൽ ഡിസംബർ 15 മുതൽ ഫാസ്റ്റ് ടാഗ് സമ്പ്രദായം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കുന്നതു വരെ പത്ത് കിലോമീറ്റർ ചുറ്റളളവിൽ താമസിക്കുന്ന പ്രാദേശവാസികൾക്ക് സൗജന്യ പാസ് സൗകര്യം നിലനിർത്തണമെന്ന് പാർലമെന്ററി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദ്ദേശം.യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ടി എൻ പ്രതാപൻ എംപിയാണ് ഈ ആവശ്യം ഉന്നയിച്ചത്.ഫാസ്റ്റ് ടാഗ് സമ്പ്രദായത്തിലേക്ക് ടോൾപ്ലാസ പൂർണ്ണമായും മാറുന്നതോടെ പ്രദേശവാസികൾക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്.ഇതിനായി രണ്ട് ട്രാക്കുകൾ തുറന്നു കൊടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.ഫാസ്റ്റ് ടാഗിലേക്ക് മാറാത്ത ശബരിമല തീർത്ഥാടകർക്കായി ടോൾ പ്ലാസയുടെ ഇരുവശത്തുമായി രണ്ട് ട്രാക്കുകൾ ഉണ്ടാകുമെന്ന് ടോൾ പ്ലാസ അധികൃതർ യോഗത്തെ അറിയിച്ചു.ടോൾ പ്ലാസ ഫാസ്റ്റ് ടാഗിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 13 ന് ജില്ലയിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഉന്നതലയോഗം ചേരും.ബസ് ബേ സൗകര്യമുളള സ്റ്റോപ്പുകളിൽ ബസുകൾ അവിടങ്ങളിൽ തന്നെ നിർത്തണമെന്ന് യോഗം നിർദ്ദേശം നൽകി.തൃശൂർ വിമല കോളേജിന് സമീപം ഹോം ഗാർഡിനെ നിയമിക്കുന്നതിനും സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു.ഒളരി സെന്ററിലെ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സീബ്രാലൈനും സ്ഥാപിക്കും.തൃശൂർ റൗണ്ടിലെ സീബ്രാലൈനുകൾ ശാസ്ത്രീയമാണോ എന്ന് പഠിക്കാൻ റോഡ് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം പരിശോധിക്കും.പുതുക്കാട് ബസ് സ്റ്റാൻഡിനോടടുത്ത് അപകട സാധ്യതയുളള മേഖലയിൽ ട്രാഫിക് പുന:സംവിധാനം പ്രത്യേകം പരിഗണിക്കും.ഇതിനായി മോട്ടോർ വാഹനവകുപ്പ്, ട്രാഫിക് പോലീസ്, കെഎസ്ആർടിസി എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.യോഗത്തിൽ ജില്ലാ കളക്ടർ എസ് ഷാനവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ദേശീയപാത അതോറിറ്റി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാത്തതിനെതിരെ കേന്ദ്രമന്ത്രിക്ക് കത്ത് നൽകുമെന്ന് ടി എൻ പ്രതാപൻ എംപി അറിയിച്ചു
ഫാസ്റ്റ് ടാഗ്: പാലിയേക്കരയിൽ പ്രദേശവാസികൾക്ക് ഇളവ് അനുവദിക്കണമെന്ന് റോഡ് സേഫ്റ്റി കമ്മിറ്റി
https://www.malayalamexpress.in/archives/958822/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: പാലിയേക്കര ടോൾപ്ലാസയിൽ ഡിസംബർ 15 മുതൽ ഫാസ്റ്റ് ടാഗ് സമ്പ്രദായം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കുന്നതു വരെ പത്ത് കിലോമീറ്റർ ചുറ്റളളവിൽ താമസിക്കുന്ന പ്രാദേശവാസികൾക്ക് സൗജന്യ പാസ് സൗകര്യം നിലനിർത്തണമെന്ന് പാർലമെന്ററി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദ്ദേശം.യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ടി എൻ പ്രതാപൻ എംപിയാണ് ഈ ആവശ്യം ഉന്നയിച്ചത്.ഫാസ്റ്റ് ടാഗ് സമ്പ്രദായത്തിലേക്ക് ടോൾപ്ലാസ പൂർണ്ണമായും മാറുന്നതോടെ പ്രദേശവാസികൾക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്.ഇതിനായി രണ്ട് ട്രാക്കുകൾ തുറന്നു കൊടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.ഫാസ്റ്റ് ടാഗിലേക്ക് മാറാത്ത ശബരിമല തീർത്ഥാടകർക്കായി ടോൾ പ്ലാസയുടെ ഇരുവശത്തുമായി രണ്ട് ട്രാക്കുകൾ ഉണ്ടാകുമെന്ന് ടോൾ പ്ലാസ അധികൃതർ യോഗത്തെ അറിയിച്ചു.ടോൾ പ്ലാസ ഫാസ്റ്റ് ടാഗിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 13 ന് ജില്ലയിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഉന്നതലയോഗം ചേരും.ബസ് ബേ സൗകര്യമുളള സ്റ്റോപ്പുകളിൽ ബസുകൾ അവിടങ്ങളിൽ തന്നെ നിർത്തണമെന്ന് യോഗം നിർദ്ദേശം നൽകി.തൃശൂർ വിമല കോളേജിന് സമീപം ഹോം ഗാർഡിനെ നിയമിക്കുന്നതിനും സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു.ഒളരി സെന്ററിലെ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സീബ്രാലൈനും സ്ഥാപിക്കും.തൃശൂർ റൗണ്ടിലെ സീബ്രാലൈനുകൾ ശാസ്ത്രീയമാണോ എന്ന് പഠിക്കാൻ റോഡ് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം പരിശോധിക്കും.പുതുക്കാട് ബസ് സ്റ്റാൻഡിനോടടുത്ത് അപകട സാധ്യതയുളള മേഖലയിൽ ട്രാഫിക് പുന:സംവിധാനം പ്രത്യേകം പരിഗണിക്കും.ഇതിനായി മോട്ടോർ വാഹനവകുപ്പ്, ട്രാഫിക് പോലീസ്, കെഎസ്ആർടിസി എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.യോഗത്തിൽ ജില്ലാ കളക്ടർ എസ് ഷാനവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ദേശീയപാത അതോറിറ്റി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാത്തതിനെതിരെ കേന്ദ്രമന്ത്രിക്ക് കത്ത് നൽകുമെന്ന് ടി എൻ പ്രതാപൻ എംപി അറിയിച്ചു ### Headline : ഫാസ്റ്റ് ടാഗ്: പാലിയേക്കരയിൽ പ്രദേശവാസികൾക്ക് ഇളവ് അനുവദിക്കണമെന്ന് റോഡ് സേഫ്റ്റി കമ്മിറ്റി
10023
പ്രമേഹമടക്കമുള്ള പല പാരമ്പര്യ രോഗങ്ങള്ക്കും ഇതു നല്ലൊരു മരുന്നാണ് പേരയില ചായ.രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്ത്തുവാന് ഇത് ഏറെ നല്ലതാണ്.പാരമ്പര്യ, ജീവിത ശൈലി, ഭക്ഷണ ശീല രോഗമായ ഇത് ഇന്നത്തെ കാലത്തു ചെറിയ കുട്ടികളെ മുതല് പ്രായമായവരെ വരെ ബാധിയ്ക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണിത്.ഇതിനുള്ള ഏറ്റവും നല്ലൊരു പരിഹാരമാണ് പേരയില കൊണ്ടു ചായയുണ്ടാക്കി കുടിയ്ക്കുന്നത്.പേരയുടെ തളിരിലകള്.ഇതിന്റെ തളിരില ഒരു പിടിയെടുത്ത് ഒരു കപ്പു ചൂടു വെള്ളത്തിലിട്ട് ഇത് അല്പനേരം, 10 മിനിറ്റു വയ്ക്കുക.പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു സാധാരണ രീതിയില് ചായയുണ്ടാക്കാം.ചായ വേണമെന്നില്ല, ഈ വെള്ളം ഊറ്റിയെടുത്തു കുടിച്ചാല് തന്നെയും ഗുണം ലഭിയ്ക്കും.ഇതും വെറുംവയററില് കുടിയ്ക്കുന്നതാണ് കൂടുതല് നല്ലത്.ഹൃദയ പ്രശ്നങ്ങള് വരുത്തുന്ന കൊളസ്ട്രോള് പോലുളള പ്രശ്നങ്ങള്ക്കും ഇത് നല്ലൊരു പരിഹാരം തന്നെയാണ്.ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്ഡിഎല് കൊളസ്ട്രോളിനെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്.തടി കുറയ്ക്കാന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ് പേരയില ചായ.ശരീരത്തിലെ കൊഴുപ്പു നീക്കാന് ഏറെ ഗുണകരമാണ് ഇത്.ടോക്സിനുകള് പുറന്തള്ളുന്നതിനാല് ക്യാന്സര് പോലുള്ള രോഗങ്ങള്ക്കും ഇതു നല്ലൊരു പരിഹാരമാണ്.കിഡ്നി സ്റ്റോണ് പോലുള്ള പ്രശ്നങ്ങള്ക്കും പേരയില ചായ ഉത്തമമാണ്.മുഖക്കുരു പോലുള്ള പ്രശ്നങ്ങള് അകറ്റാന് ഏറെ നല്ലതാണ്.ചര്മത്തിന്റെ നിറം കൂട്ടാനും ഇത് ഏറെ നല്ലതാണ്.എടപ്പാളില് ഗതാഗതനിയന്ത്രണം;വ്യാപാരസ്ഥാപനങ്ങള് അടച്ചുപൂട്ടല് ഭീഷണിയില്
പ്രമേഹത്തന് പേരയില ചായ
https://timeskerala.com/archives/184680
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പ്രമേഹമടക്കമുള്ള പല പാരമ്പര്യ രോഗങ്ങള്ക്കും ഇതു നല്ലൊരു മരുന്നാണ് പേരയില ചായ.രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്ത്തുവാന് ഇത് ഏറെ നല്ലതാണ്.പാരമ്പര്യ, ജീവിത ശൈലി, ഭക്ഷണ ശീല രോഗമായ ഇത് ഇന്നത്തെ കാലത്തു ചെറിയ കുട്ടികളെ മുതല് പ്രായമായവരെ വരെ ബാധിയ്ക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണിത്.ഇതിനുള്ള ഏറ്റവും നല്ലൊരു പരിഹാരമാണ് പേരയില കൊണ്ടു ചായയുണ്ടാക്കി കുടിയ്ക്കുന്നത്.പേരയുടെ തളിരിലകള്.ഇതിന്റെ തളിരില ഒരു പിടിയെടുത്ത് ഒരു കപ്പു ചൂടു വെള്ളത്തിലിട്ട് ഇത് അല്പനേരം, 10 മിനിറ്റു വയ്ക്കുക.പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു സാധാരണ രീതിയില് ചായയുണ്ടാക്കാം.ചായ വേണമെന്നില്ല, ഈ വെള്ളം ഊറ്റിയെടുത്തു കുടിച്ചാല് തന്നെയും ഗുണം ലഭിയ്ക്കും.ഇതും വെറുംവയററില് കുടിയ്ക്കുന്നതാണ് കൂടുതല് നല്ലത്.ഹൃദയ പ്രശ്നങ്ങള് വരുത്തുന്ന കൊളസ്ട്രോള് പോലുളള പ്രശ്നങ്ങള്ക്കും ഇത് നല്ലൊരു പരിഹാരം തന്നെയാണ്.ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്ഡിഎല് കൊളസ്ട്രോളിനെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്.തടി കുറയ്ക്കാന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ് പേരയില ചായ.ശരീരത്തിലെ കൊഴുപ്പു നീക്കാന് ഏറെ ഗുണകരമാണ് ഇത്.ടോക്സിനുകള് പുറന്തള്ളുന്നതിനാല് ക്യാന്സര് പോലുള്ള രോഗങ്ങള്ക്കും ഇതു നല്ലൊരു പരിഹാരമാണ്.കിഡ്നി സ്റ്റോണ് പോലുള്ള പ്രശ്നങ്ങള്ക്കും പേരയില ചായ ഉത്തമമാണ്.മുഖക്കുരു പോലുള്ള പ്രശ്നങ്ങള് അകറ്റാന് ഏറെ നല്ലതാണ്.ചര്മത്തിന്റെ നിറം കൂട്ടാനും ഇത് ഏറെ നല്ലതാണ്.എടപ്പാളില് ഗതാഗതനിയന്ത്രണം;വ്യാപാരസ്ഥാപനങ്ങള് അടച്ചുപൂട്ടല് ഭീഷണിയില് ### Headline : പ്രമേഹത്തന് പേരയില ചായ
10024
കോട്ടയം: പുഴകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ മൂന്നാം വാര്ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിനും നീര്ച്ചാല് ശുചീകരണ കര്മ്മ പരിപാടിയും ജില്ലയില് ഡിസംബര് 14ന് ആരംഭിക്കും.പുഴകളുടെ കൈവഴികളായ നീര്ച്ചാലുകളിലെ മാലിന്യങ്ങള് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം..മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടു കിടക്കുന്ന നീര്ച്ചാലുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള് തയ്യാറാക്കിയിട്ടുണ്ട്.ഇവ ശുചീകരിക്കുന്നതിനുള്ള കര്മ്മപദ്ധതിയാണ് നടപ്പാക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന് കുളത്തുങ്കലിന്റെ അധ്യക്ഷതയില് ചേര്ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം 22-ാം തീയതി വരെ നീണ്ടു നില്ക്കുന്ന പ്രവര്ത്തനങ്ങള്ക്ക് രൂപം നല്കി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നടത്തുന്ന ശുചീകരണ പ്രവര്ത്തനങ്ങളില് പൊതുജനങ്ങള്ക്കൊപ്പം വിവിധ വകുപ്പുകള്, കുടുംബശ്രീ-തൊഴിലുറപ്പ് പ്രവര്ത്തകര്, എന്.സി.സി- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്, എന്.എസ്.എസ് വോളണ്ടിയര്മാര്, രാഷ്ട്രീയ- സാംസ്കാരിക സംഘടനാ പ്രവര്ത്തകര് തുടങ്ങിയവര് പങ്കാളികളാകും.മനുഷ്യപ്രയത്നം കൊണ്ടുമാത്രം ശുചീകരണം സാധ്യമാകാത്ത സ്ഥലങ്ങളില് യന്ത്ര സാമഗ്രികള് ഉപയോഗിക്കും.നീക്കം ചെയ്യുന്ന ജൈവമാലിന്യങ്ങള് കാര്ഷികാവശ്യങ്ങള്ക്കായി പ്രയോജനപ്പെടുത്തും.ഖര മാലിന്യങ്ങള് തരം തിരിച്ച് മെറ്റീരിയല് കളക്ഷന് സെന്ററുകളിലേക്ക് മാറ്റും.ശുചീകരണ പ്രവര്ത്തനങ്ങള്ക്ക് പോലീസും അഗ്നിരക്ഷാ സേനയും സുരക്ഷ ഉറപ്പു വരുത്തും.ശുചീകരിക്കുന്ന നീര്ച്ചാലുകളുടെ തുടര് സംരക്ഷണത്തിന് സംവിധാനമേര്പ്പെടുത്തുമെന്നും ഹരിത കേരളം ജില്ലാ അധ്യക്ഷന് കൂടിയായ അഡ്വ.സെബാസ്റ്റ്യന് കുളത്തുങ്കല് പറഞ്ഞു
ഇനി ഞാനൊഴുകട്ടെ; നീര്ച്ചാലുകളുടെ വീണ്ടെടുപ്പിനുള്ള കര്മ്മപരിപാടി 14 മുതല്
https://www.malayalamexpress.in/archives/968271/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: പുഴകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ മൂന്നാം വാര്ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിനും നീര്ച്ചാല് ശുചീകരണ കര്മ്മ പരിപാടിയും ജില്ലയില് ഡിസംബര് 14ന് ആരംഭിക്കും.പുഴകളുടെ കൈവഴികളായ നീര്ച്ചാലുകളിലെ മാലിന്യങ്ങള് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം..മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടു കിടക്കുന്ന നീര്ച്ചാലുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള് തയ്യാറാക്കിയിട്ടുണ്ട്.ഇവ ശുചീകരിക്കുന്നതിനുള്ള കര്മ്മപദ്ധതിയാണ് നടപ്പാക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന് കുളത്തുങ്കലിന്റെ അധ്യക്ഷതയില് ചേര്ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം 22-ാം തീയതി വരെ നീണ്ടു നില്ക്കുന്ന പ്രവര്ത്തനങ്ങള്ക്ക് രൂപം നല്കി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നടത്തുന്ന ശുചീകരണ പ്രവര്ത്തനങ്ങളില് പൊതുജനങ്ങള്ക്കൊപ്പം വിവിധ വകുപ്പുകള്, കുടുംബശ്രീ-തൊഴിലുറപ്പ് പ്രവര്ത്തകര്, എന്.സി.സി- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്, എന്.എസ്.എസ് വോളണ്ടിയര്മാര്, രാഷ്ട്രീയ- സാംസ്കാരിക സംഘടനാ പ്രവര്ത്തകര് തുടങ്ങിയവര് പങ്കാളികളാകും.മനുഷ്യപ്രയത്നം കൊണ്ടുമാത്രം ശുചീകരണം സാധ്യമാകാത്ത സ്ഥലങ്ങളില് യന്ത്ര സാമഗ്രികള് ഉപയോഗിക്കും.നീക്കം ചെയ്യുന്ന ജൈവമാലിന്യങ്ങള് കാര്ഷികാവശ്യങ്ങള്ക്കായി പ്രയോജനപ്പെടുത്തും.ഖര മാലിന്യങ്ങള് തരം തിരിച്ച് മെറ്റീരിയല് കളക്ഷന് സെന്ററുകളിലേക്ക് മാറ്റും.ശുചീകരണ പ്രവര്ത്തനങ്ങള്ക്ക് പോലീസും അഗ്നിരക്ഷാ സേനയും സുരക്ഷ ഉറപ്പു വരുത്തും.ശുചീകരിക്കുന്ന നീര്ച്ചാലുകളുടെ തുടര് സംരക്ഷണത്തിന് സംവിധാനമേര്പ്പെടുത്തുമെന്നും ഹരിത കേരളം ജില്ലാ അധ്യക്ഷന് കൂടിയായ അഡ്വ.സെബാസ്റ്റ്യന് കുളത്തുങ്കല് പറഞ്ഞു ### Headline : ഇനി ഞാനൊഴുകട്ടെ; നീര്ച്ചാലുകളുടെ വീണ്ടെടുപ്പിനുള്ള കര്മ്മപരിപാടി 14 മുതല്
10025
ന്യൂഡല്ഹി: തനിക്ക് ജയിലില് പോകുന്നതിലല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചാലോച്ചിട്ടാണ് ആശങ്കയെന്ന് ചി.ചിദംബരം.സി.ബി.ഐ കോടതിയുടെ ഉത്തരവനുസരിച്ച് തിഹാര് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം.ചിദംബരത്തെ ഏത് ഏജന്സിയാണ് തിഹാറിലേക്ക് കൊണ്ടുപോവുകയെന്നതില് ആശയക്കുഴപ്പമുണ്ടായിരുന്നു.ഇക്കാര്യത്തില് തീരുമാനമെടുക്കുന്നതിടെ വീണുകിട്ടിയ സമയത്തായിരുന്നു ചിദംബരം മാധ്യമപ്രവര്ത്തകരോട് പ്രതികരിച്ചത്.ചിദംബരത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിടണമെന്നുള്ള സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചാണ് അദ്ദേഹത്തെ 14 ദിവസത്തേക്ക് തിഹാര് ജയിലില് പാര്പ്പിക്കാന് കോടതി ഉത്തരവിട്ടത്.എന്ഫോഴ്സ്മെന്റ് അറസ്റ്റിന് തയ്യാറാണെന്ന് ചിദംബരം കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി നിരസിക്കുകയായിരുന്നു.ചിദംബരത്തെ എന്ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നെങ്കില് സെന്ട്രല് ദല്ഹിയിലെ തുഗ്ല്ക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടു പോകേണ്ടിയിരുന്നത്.നേരത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി നീട്ടിയ സമയത്തും കേന്ദ്ര സര്ക്കാരിന്റെ തെറ്റായ സമ്പദ്നയത്തെ ചിദംബരം വിമര്ശിച്ചിരുന്നു.തന്നോട് കസ്റ്റഡി കാലാവധി നീട്ടിയതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്ത്തകരോട് കൈയിലെ അഞ്ച് വിരലുകള് ഉയര്ത്തിക്കാട്ടുകയായിരുന്നു ചിദംബരം.ജി.ഡി.പിയിലെ അഞ്ച് ശതമാനത്തിന്റെ കേവല വളര്ച്ച ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.'അഞ്ച് ശതമാനം.അഞ്ച് ശതമാനമെന്നാല് എന്താണെന്ന് നിങ്ങള്ക്കറിയുമോ?' എന്നായിരുന്നു ഇതോടൊപ്പം അദ്ദേഹം ചോദിച്ചത്.ദല്ഹിയിലെ സി.ബി.ഐ കോടതിയില് നിന്നിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്ച്ചാ തോത് കഴിഞ്ഞ ആറ് വര്ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്ട്ടുകള് കഴിഞ്ഞ ദിവസങ്ങളില് പുറത്ത് വന്നിരുന്നു
ആശങ്ക സമ്പദ്വ്യവസ്ഥയെ കുറിച്ചോര്ത്ത്; തിഹാറിലേക്ക് പോകുന്നതിനിടെ ചിദംബരത്തിന്റെ പ്രതികരണം
https://www.malayalamexpress.in/archives/794107/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: തനിക്ക് ജയിലില് പോകുന്നതിലല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചാലോച്ചിട്ടാണ് ആശങ്കയെന്ന് ചി.ചിദംബരം.സി.ബി.ഐ കോടതിയുടെ ഉത്തരവനുസരിച്ച് തിഹാര് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം.ചിദംബരത്തെ ഏത് ഏജന്സിയാണ് തിഹാറിലേക്ക് കൊണ്ടുപോവുകയെന്നതില് ആശയക്കുഴപ്പമുണ്ടായിരുന്നു.ഇക്കാര്യത്തില് തീരുമാനമെടുക്കുന്നതിടെ വീണുകിട്ടിയ സമയത്തായിരുന്നു ചിദംബരം മാധ്യമപ്രവര്ത്തകരോട് പ്രതികരിച്ചത്.ചിദംബരത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിടണമെന്നുള്ള സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചാണ് അദ്ദേഹത്തെ 14 ദിവസത്തേക്ക് തിഹാര് ജയിലില് പാര്പ്പിക്കാന് കോടതി ഉത്തരവിട്ടത്.എന്ഫോഴ്സ്മെന്റ് അറസ്റ്റിന് തയ്യാറാണെന്ന് ചിദംബരം കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി നിരസിക്കുകയായിരുന്നു.ചിദംബരത്തെ എന്ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നെങ്കില് സെന്ട്രല് ദല്ഹിയിലെ തുഗ്ല്ക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടു പോകേണ്ടിയിരുന്നത്.നേരത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി നീട്ടിയ സമയത്തും കേന്ദ്ര സര്ക്കാരിന്റെ തെറ്റായ സമ്പദ്നയത്തെ ചിദംബരം വിമര്ശിച്ചിരുന്നു.തന്നോട് കസ്റ്റഡി കാലാവധി നീട്ടിയതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്ത്തകരോട് കൈയിലെ അഞ്ച് വിരലുകള് ഉയര്ത്തിക്കാട്ടുകയായിരുന്നു ചിദംബരം.ജി.ഡി.പിയിലെ അഞ്ച് ശതമാനത്തിന്റെ കേവല വളര്ച്ച ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.'അഞ്ച് ശതമാനം.അഞ്ച് ശതമാനമെന്നാല് എന്താണെന്ന് നിങ്ങള്ക്കറിയുമോ?' എന്നായിരുന്നു ഇതോടൊപ്പം അദ്ദേഹം ചോദിച്ചത്.ദല്ഹിയിലെ സി.ബി.ഐ കോടതിയില് നിന്നിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്ച്ചാ തോത് കഴിഞ്ഞ ആറ് വര്ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്ട്ടുകള് കഴിഞ്ഞ ദിവസങ്ങളില് പുറത്ത് വന്നിരുന്നു ### Headline : ആശങ്ക സമ്പദ്വ്യവസ്ഥയെ കുറിച്ചോര്ത്ത്; തിഹാറിലേക്ക് പോകുന്നതിനിടെ ചിദംബരത്തിന്റെ പ്രതികരണം
10026
ദില്ലി: കുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള് ഓണ്ലൈനായി അറിയിക്കുന്നതിനായി ആരംഭിച്ച പോക്സോ ഇ ബോക്സിന് മികച്ച പ്രതികരണം.നാഷണല് കമ്മീഷന് ഫോര് പ്രൊട്ടക്ഷന് ഓഫ് ചചൈല്ഡ് റൈറ്റ്സാണ് പരാതികള് ഓണ്ലൈന് വഴി അറിയിക്കുന്നതിനായി സെപ്തംബര് ഒന്നിന് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്.പരാതിപ്പെട്ടി സ്ഥാപിച്ച് രണ്ട് മാസം പിന്നിടുമ്പോള് 68 പരാതികളാണ് ലഭിച്ചിട്ടുള്ളത്.സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പെണ്കുട്ടികള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന സ്കൂളില് വച്ച് പെണ്കുട്ടികള്ക്കെതിരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായി പരാതി ഉയര്ന്നതോടെ സെപ്തംബര് മൂന്നിന് കേസെടുത്ത മനുഷ്യാവകാശ കമ്മീഷനും പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു.2016ല് ആരംഭിച്ച സ്കൂളില് പ്രവേശനം നേടിയ 62 വിദ്യാര്ത്ഥികളില് 20 പേരും ലൈംഗിക അത്രിക്രമത്തെക്കുറിച്ച് പരാതി നല്കിയ ശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു.നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം 2015ല് രാജ്യത്ത് കുട്ടികള്ക്കെതിരെയുള്ള 19,767 ലൈംഗികാതിക്രമങ്ങളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.2014 ലേക്കാള് 5.3 ശതമാനം വര്ദ്ധനവാണ് കുറ്റകൃത്യങ്ങളില് ഉണ്ടായിട്ടുള്ളത്.ഇവരില് 95 കേസുകളിലും അപരിചിതരാണ് കുട്ടികളെ ചൂഷണത്തിന് വിധേയമാക്കുന്നത്.സ്കൂളുകള്, അയല് വീടുകള്, വീടുകള് എന്നിങ്ങനെ കുട്ടികള് എല്ലായിടത്തും ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുവെന്നാണ് കണ്ടെത്തല്.നാല് വയസ്സുകാരനെ ഡ്രൈവര് പീഡിപ്പിച്ച സംഭവം കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഡില് നിന്നാണ് റിപ്പോര്ട്ട് ചെയ്തത്.രാജ്യത്ത് കുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നത്.കുട്ടികള് നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള് തുറന്നുപറയാന് കഴിയാത്തതുമൂലം മാനസിക പ്രശ്നങ്ങള്ക്ക് കീഴടങ്ങുന്നത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ്ബ്സൈറ്റില് ഇ- ബോക്സ് പുഷ് ബട്ടണ് സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നത്
കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള് ഒടുങ്ങുന്നില്ല; പോക്സോ ഇ- ബോക്സ് നിറയുന്നു
https://malayalam.oneindia.com/news/india/pocso-e-box-get-68-complaint-within-two-months-158521.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള് ഓണ്ലൈനായി അറിയിക്കുന്നതിനായി ആരംഭിച്ച പോക്സോ ഇ ബോക്സിന് മികച്ച പ്രതികരണം.നാഷണല് കമ്മീഷന് ഫോര് പ്രൊട്ടക്ഷന് ഓഫ് ചചൈല്ഡ് റൈറ്റ്സാണ് പരാതികള് ഓണ്ലൈന് വഴി അറിയിക്കുന്നതിനായി സെപ്തംബര് ഒന്നിന് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്.പരാതിപ്പെട്ടി സ്ഥാപിച്ച് രണ്ട് മാസം പിന്നിടുമ്പോള് 68 പരാതികളാണ് ലഭിച്ചിട്ടുള്ളത്.സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പെണ്കുട്ടികള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന സ്കൂളില് വച്ച് പെണ്കുട്ടികള്ക്കെതിരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായി പരാതി ഉയര്ന്നതോടെ സെപ്തംബര് മൂന്നിന് കേസെടുത്ത മനുഷ്യാവകാശ കമ്മീഷനും പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു.2016ല് ആരംഭിച്ച സ്കൂളില് പ്രവേശനം നേടിയ 62 വിദ്യാര്ത്ഥികളില് 20 പേരും ലൈംഗിക അത്രിക്രമത്തെക്കുറിച്ച് പരാതി നല്കിയ ശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു.നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം 2015ല് രാജ്യത്ത് കുട്ടികള്ക്കെതിരെയുള്ള 19,767 ലൈംഗികാതിക്രമങ്ങളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.2014 ലേക്കാള് 5.3 ശതമാനം വര്ദ്ധനവാണ് കുറ്റകൃത്യങ്ങളില് ഉണ്ടായിട്ടുള്ളത്.ഇവരില് 95 കേസുകളിലും അപരിചിതരാണ് കുട്ടികളെ ചൂഷണത്തിന് വിധേയമാക്കുന്നത്.സ്കൂളുകള്, അയല് വീടുകള്, വീടുകള് എന്നിങ്ങനെ കുട്ടികള് എല്ലായിടത്തും ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുവെന്നാണ് കണ്ടെത്തല്.നാല് വയസ്സുകാരനെ ഡ്രൈവര് പീഡിപ്പിച്ച സംഭവം കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഡില് നിന്നാണ് റിപ്പോര്ട്ട് ചെയ്തത്.രാജ്യത്ത് കുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നത്.കുട്ടികള് നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള് തുറന്നുപറയാന് കഴിയാത്തതുമൂലം മാനസിക പ്രശ്നങ്ങള്ക്ക് കീഴടങ്ങുന്നത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ്ബ്സൈറ്റില് ഇ- ബോക്സ് പുഷ് ബട്ടണ് സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നത് ### Headline : കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള് ഒടുങ്ങുന്നില്ല; പോക്സോ ഇ- ബോക്സ് നിറയുന്നു
10027
ദില്ലി: ജെഎന്യുവിലെ വിദ്യാര്ത്ഥികള്ക്ക് നേരെയുണ്ടായ ആക്രമണത്തില് പ്രതികരിച്ച് വിദ്യാര്ത്ഥി യൂണിയന് പ്രസിഡന്റ് അയിഷി ഘോഷ്.ആസൂത്രിതമായ ആക്രമണമാണ് ക്യാമ്പസില് നടന്നത്.അവര് ഞങ്ങളെ കൃത്യമായി തിരഞ്ഞ് പിടിച്ചാണ് ആക്രമിച്ചത്.ആരെയൊക്കെയാണ് ആക്രമിക്കേണ്ടതെന്ന കാര്യത്തില് അവര്ക്ക് നേരത്തെ നിര്ദേശം ലഭിച്ചിരുന്നു.ജെഎന്യുവിലെ സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മില് വലിയ ബന്ധമുണ്ടെന്നും അയിഷി ഘോഷ് ആരോപിച്ചു.സുരക്ഷാ ഉദ്യോഗസ്ഥര് അക്രമം നടക്കുമ്പോള് ഇടപെട്ടതേയില്ല.അവര് കാഴ്ച്ചക്കാരായി നോക്കി നിന്നു.കഴിഞ്ഞ ദിവസങ്ങളിലായി ആര്എസ്എസുമായി ബന്ധമുള്ള പ്രൊഫസര്മാര് അക്രമങ്ങള് പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഇവര് വിദ്യാര്ത്ഥി ഐക്യത്തെ തകര്ക്കാനാണ് ശ്രമിക്കുന്നത്.സുരക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത് ഇത്ര വലിയ തെറ്റാണോ എന്നും അയിഷി ചോദിച്ചു.ജെഎന്യുവിലെ അക്രമങ്ങള്ക്ക് ശേഷം ആദ്യമായി നടത്തിയ വാര്ത്താസമ്മേളനത്തിലാണ് അവര് മാധ്യമങ്ങളോട് സംസാരിച്ചത്.അതേസമയം ജെഎന്യു ആക്രമണത്തില് രാജ്യം മുഴുവനുമുള്ള വിദ്യാര്ത്ഥി പ്രക്ഷോഭങ്ങള് ശക്തമായിരിക്കുകയാണ്.ലഖ്നൗവില് കോളേജ് അധ്യാപകര്, വിദ്യാര്ത്ഥികള് എന്നിവര് വമ്പന് ധര്ണയുമായി രംഗത്തെത്തി.ശിവസേനയിലെ സഞ്ജയ് റാവത്ത് അക്രമത്തില് രൂക്ഷ വിമര്ശനമാണ് ഉന്നയിച്ചത്.കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ജെഎന്യുവിനെ ചിലര് ലക്ഷ്യം വെക്കുകയാണ്.ഒരു പ്രത്യേക വിദ്യാര്ത്ഥി യൂണിയന് ജെഎന്യുവിനെതിരെ വിദ്വേഷം വെച്ച് പുലര്ത്തുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.പ്രമുഖ ബിസിനസ് ഗ്രൂപ്പ് തലവന്മാരും ജെഎന്യു ആക്രമണത്തെ അപലപിച്ചു.ആനന്ദ് മഹീന്ദ്ര, ഹര്ഷ് മാരിവാല, കിരണ് മജുംദാര് ഷാ എന്നിവരാണ് അപലപിച്ചത്.ഇത്തരം അക്രമങ്ങള് വെച്ച് പൊറുപ്പിക്കരുതെന്നും എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടിക്കണമെന്നും ഇവര് ആവശ്യപ്പെട്ടു.ഇന്ത്യക്കാരനാണെങ്കില് ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല.നിങ്ങളുടെ ആശയമോ രാഷ്ട്രീയമോ അതിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു
അവര് ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്... ആര്എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്
https://malayalam.oneindia.com/news/india/jnu-nexus-between-security-and-vandals-says-aishe-ghosh-239870.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജെഎന്യുവിലെ വിദ്യാര്ത്ഥികള്ക്ക് നേരെയുണ്ടായ ആക്രമണത്തില് പ്രതികരിച്ച് വിദ്യാര്ത്ഥി യൂണിയന് പ്രസിഡന്റ് അയിഷി ഘോഷ്.ആസൂത്രിതമായ ആക്രമണമാണ് ക്യാമ്പസില് നടന്നത്.അവര് ഞങ്ങളെ കൃത്യമായി തിരഞ്ഞ് പിടിച്ചാണ് ആക്രമിച്ചത്.ആരെയൊക്കെയാണ് ആക്രമിക്കേണ്ടതെന്ന കാര്യത്തില് അവര്ക്ക് നേരത്തെ നിര്ദേശം ലഭിച്ചിരുന്നു.ജെഎന്യുവിലെ സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മില് വലിയ ബന്ധമുണ്ടെന്നും അയിഷി ഘോഷ് ആരോപിച്ചു.സുരക്ഷാ ഉദ്യോഗസ്ഥര് അക്രമം നടക്കുമ്പോള് ഇടപെട്ടതേയില്ല.അവര് കാഴ്ച്ചക്കാരായി നോക്കി നിന്നു.കഴിഞ്ഞ ദിവസങ്ങളിലായി ആര്എസ്എസുമായി ബന്ധമുള്ള പ്രൊഫസര്മാര് അക്രമങ്ങള് പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഇവര് വിദ്യാര്ത്ഥി ഐക്യത്തെ തകര്ക്കാനാണ് ശ്രമിക്കുന്നത്.സുരക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത് ഇത്ര വലിയ തെറ്റാണോ എന്നും അയിഷി ചോദിച്ചു.ജെഎന്യുവിലെ അക്രമങ്ങള്ക്ക് ശേഷം ആദ്യമായി നടത്തിയ വാര്ത്താസമ്മേളനത്തിലാണ് അവര് മാധ്യമങ്ങളോട് സംസാരിച്ചത്.അതേസമയം ജെഎന്യു ആക്രമണത്തില് രാജ്യം മുഴുവനുമുള്ള വിദ്യാര്ത്ഥി പ്രക്ഷോഭങ്ങള് ശക്തമായിരിക്കുകയാണ്.ലഖ്നൗവില് കോളേജ് അധ്യാപകര്, വിദ്യാര്ത്ഥികള് എന്നിവര് വമ്പന് ധര്ണയുമായി രംഗത്തെത്തി.ശിവസേനയിലെ സഞ്ജയ് റാവത്ത് അക്രമത്തില് രൂക്ഷ വിമര്ശനമാണ് ഉന്നയിച്ചത്.കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ജെഎന്യുവിനെ ചിലര് ലക്ഷ്യം വെക്കുകയാണ്.ഒരു പ്രത്യേക വിദ്യാര്ത്ഥി യൂണിയന് ജെഎന്യുവിനെതിരെ വിദ്വേഷം വെച്ച് പുലര്ത്തുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.പ്രമുഖ ബിസിനസ് ഗ്രൂപ്പ് തലവന്മാരും ജെഎന്യു ആക്രമണത്തെ അപലപിച്ചു.ആനന്ദ് മഹീന്ദ്ര, ഹര്ഷ് മാരിവാല, കിരണ് മജുംദാര് ഷാ എന്നിവരാണ് അപലപിച്ചത്.ഇത്തരം അക്രമങ്ങള് വെച്ച് പൊറുപ്പിക്കരുതെന്നും എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടിക്കണമെന്നും ഇവര് ആവശ്യപ്പെട്ടു.ഇന്ത്യക്കാരനാണെങ്കില് ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല.നിങ്ങളുടെ ആശയമോ രാഷ്ട്രീയമോ അതിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു ### Headline : അവര് ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്... ആര്എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്
10028
തൃശൂര്: കഞ്ചാവുമായി എക്സൈസ് പിടിയിലായ പ്രതി മരിച്ച നിലയില്.കസ്റ്റഡിയില് വെച്ചാണ് ഇയാള് മരിച്ചതെന്നാണ് പ്രാഥമിക വിവരം.മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്.ഇയാളെ കഞ്ചാവുമായി പിടികൂടിയ ശേഷമാണ് എക്സൈസ് ആശുപത്രിയില് എത്തിച്ചത്.ആശുപത്രിയില് എത്തിക്കുന്നതിന് മുമ്പേ ഇയാള് മരിച്ചിരുന്നു എന്നാണ് റിപ്പോര്ട്ട്.രഹസ്യവിവരത്തെ തുടര്ന്ന് ഇന്ന് ഉച്ചയോടെയാണ് ഇയാളെ എക്സൈസ് പിടികൂടിയത്.ഗുരുവായൂരില് നിന്ന് പിടികൂടിയ രഞ്ജിത്തിന്റെ കൈവശം രണ്ട് കിലോ കഞ്ചാവുണ്ടായിരുന്നുവെന്ന് എക്സൈസ് പറയുന്നു.എന്നാല് വൈകീട്ടാണ് ഇയാളെ എക്സൈസ് ഉദ്യോസ്ഥര് ആശുപത്രിയില് എത്തിച്ചത്.അപ്പോഴേക്കും മരിച്ചിരുന്നു.രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നു.ഇത് പരിശോധിച്ച ഡോക്ടര്മാരും ഉറപ്പ് പറയുന്നു.അതുകൊണ്ട് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചിരുന്നുവെന്ന് ഡോക്ടര്മാര് പറയുന്നു.അതേസമയം കസ്റ്റഡിയില് വെച്ച് രഞ്ജിത്തിന് അപസ്മാര ഉണ്ടായെന്ന് സൂചനയുണ്ട്.ഇതിന്റെ ലക്ഷ്ണങ്ങള് രഞ്ജിത്ത് കാണിച്ചിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറയുന്നു.എത്രയും പെട്ടെന്ന് ഇയാളെ ആശുപത്രിയില് എത്തിക്കാന് ശ്രമിച്ചെങ്കിലും, യാത്രമധ്യേ ഇയാള് മരിച്ചെന്ന് ഉദ്യോഗസ്ഥര് വിശദീകരിക്കുന്നു.ആശുപത്രിയില് എത്തുന്നതിന് ഏതാനം മിനുട്ടുകള് മുമ്പാണ് ഇയാള് മരിച്ചതെന്ന് ഡോക്ടര്മാര് പറയുന്നു.അതേസമയം കസ്റ്റഡി മരണമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് സൂചന.സംഭവം വിവാദമായിട്ടുണ്ട്.വിവരമറിഞ്ഞ് ഉന്നത പോലീസ് എക്സൈസ് ഉദ്യോസ്ഥര് ആശുപത്രിയില് എത്തിയിട്ടുണ്ട്.രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരില് നിന്ന് വിശദീകരണം തേടാനാണ് സാധ്യത
കഞ്ചാവുമായി പിടിയിലായ യുവാവ് മരിച്ച നിലയില്, എക്സൈസിന്റെ വിശദീകരണം ഇങ്ങനെ
https://malayalam.oneindia.com/news/kerala/man-arrested-by-excise-died-in-custody-234472.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: കഞ്ചാവുമായി എക്സൈസ് പിടിയിലായ പ്രതി മരിച്ച നിലയില്.കസ്റ്റഡിയില് വെച്ചാണ് ഇയാള് മരിച്ചതെന്നാണ് പ്രാഥമിക വിവരം.മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്.ഇയാളെ കഞ്ചാവുമായി പിടികൂടിയ ശേഷമാണ് എക്സൈസ് ആശുപത്രിയില് എത്തിച്ചത്.ആശുപത്രിയില് എത്തിക്കുന്നതിന് മുമ്പേ ഇയാള് മരിച്ചിരുന്നു എന്നാണ് റിപ്പോര്ട്ട്.രഹസ്യവിവരത്തെ തുടര്ന്ന് ഇന്ന് ഉച്ചയോടെയാണ് ഇയാളെ എക്സൈസ് പിടികൂടിയത്.ഗുരുവായൂരില് നിന്ന് പിടികൂടിയ രഞ്ജിത്തിന്റെ കൈവശം രണ്ട് കിലോ കഞ്ചാവുണ്ടായിരുന്നുവെന്ന് എക്സൈസ് പറയുന്നു.എന്നാല് വൈകീട്ടാണ് ഇയാളെ എക്സൈസ് ഉദ്യോസ്ഥര് ആശുപത്രിയില് എത്തിച്ചത്.അപ്പോഴേക്കും മരിച്ചിരുന്നു.രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നു.ഇത് പരിശോധിച്ച ഡോക്ടര്മാരും ഉറപ്പ് പറയുന്നു.അതുകൊണ്ട് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചിരുന്നുവെന്ന് ഡോക്ടര്മാര് പറയുന്നു.അതേസമയം കസ്റ്റഡിയില് വെച്ച് രഞ്ജിത്തിന് അപസ്മാര ഉണ്ടായെന്ന് സൂചനയുണ്ട്.ഇതിന്റെ ലക്ഷ്ണങ്ങള് രഞ്ജിത്ത് കാണിച്ചിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറയുന്നു.എത്രയും പെട്ടെന്ന് ഇയാളെ ആശുപത്രിയില് എത്തിക്കാന് ശ്രമിച്ചെങ്കിലും, യാത്രമധ്യേ ഇയാള് മരിച്ചെന്ന് ഉദ്യോഗസ്ഥര് വിശദീകരിക്കുന്നു.ആശുപത്രിയില് എത്തുന്നതിന് ഏതാനം മിനുട്ടുകള് മുമ്പാണ് ഇയാള് മരിച്ചതെന്ന് ഡോക്ടര്മാര് പറയുന്നു.അതേസമയം കസ്റ്റഡി മരണമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് സൂചന.സംഭവം വിവാദമായിട്ടുണ്ട്.വിവരമറിഞ്ഞ് ഉന്നത പോലീസ് എക്സൈസ് ഉദ്യോസ്ഥര് ആശുപത്രിയില് എത്തിയിട്ടുണ്ട്.രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരില് നിന്ന് വിശദീകരണം തേടാനാണ് സാധ്യത ### Headline : കഞ്ചാവുമായി പിടിയിലായ യുവാവ് മരിച്ച നിലയില്, എക്സൈസിന്റെ വിശദീകരണം ഇങ്ങനെ
10029
ഷാര്ജ: ഷാര്ജയിലെ സ്കൂള് ബസില് വെച്ച് ഒരു വിദ്യാര്ത്ഥിയെ സഹപാഠികള് ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള് യുഎഇയിലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു.സംഭവത്തില് ഷാര്ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതെ സമയം വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കരുതെന്നും പൊലീസും വിദ്യാഭ്യാസ മന്ത്രാലയം അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.സ്കൂള് ബസിനുള്ളില് വെച്ച് വിദ്യാര്ത്ഥിയെ സഹപാഠികള് ചേര്ന്ന് അടിക്കുകയും തള്ളുകയും കഴുത്തില് കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില് നിരവധിപ്പേര് പങ്കു വച്ചത്.മര്ദനമേറ്റ് കുട്ടിയുടെ കണ്ണട നിലത്ത് വീഴുന്നുണ്ട്.ചുറ്റും നില്ക്കുന്നവര് അറബിയില് ശകാരിക്കുന്നതും കേള്ക്കാം.കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടി താന് ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു.ഉപദ്രവിച്ചവര് തന്നെയാണ് മൊബൈല് ഫോണില് വീഡിയോയും ചിത്രീകരിച്ചത്.സംഭവം ശ്രദ്ധയില് പെട്ടപ്പോള് തന്നെ വിശദമായ അന്വേഷണം തുടങ്ങിയതായി ഷാര്ജ പൊലീസ് അറിയിച്ചു.കല്ബയിലുള്ള ഒരു സ്കൂളിലെ വിദ്യാര്ത്ഥികളാണ് ഇവരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കുട്ടികള്ക്ക് നേരെയുള്ള ആക്രമണങ്ങള്ക്കെതിരെ കര്ശന നിലപാടാണ് തങ്ങള്ക്കുള്ളതെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.എന്നാല് വീഡിയോ സാമൂഹിക മാധ്യമങ്ങളില് ഷെയര് ചെയ്യുന്നവര് നിയമനടപടികള് നേരിടേണ്ടിവരുമെന്നും അധികൃതര് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്കി
ഷാര്ജയിലെ സ്കൂള് ബസില് വെച്ച് ഒരു വിദ്യാര്ത്ഥിയെ സഹപാഠികള് ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള് പുറത്ത്
https://timeskerala.com/archives/54861
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഷാര്ജ: ഷാര്ജയിലെ സ്കൂള് ബസില് വെച്ച് ഒരു വിദ്യാര്ത്ഥിയെ സഹപാഠികള് ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള് യുഎഇയിലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു.സംഭവത്തില് ഷാര്ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതെ സമയം വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കരുതെന്നും പൊലീസും വിദ്യാഭ്യാസ മന്ത്രാലയം അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.സ്കൂള് ബസിനുള്ളില് വെച്ച് വിദ്യാര്ത്ഥിയെ സഹപാഠികള് ചേര്ന്ന് അടിക്കുകയും തള്ളുകയും കഴുത്തില് കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില് നിരവധിപ്പേര് പങ്കു വച്ചത്.മര്ദനമേറ്റ് കുട്ടിയുടെ കണ്ണട നിലത്ത് വീഴുന്നുണ്ട്.ചുറ്റും നില്ക്കുന്നവര് അറബിയില് ശകാരിക്കുന്നതും കേള്ക്കാം.കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടി താന് ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു.ഉപദ്രവിച്ചവര് തന്നെയാണ് മൊബൈല് ഫോണില് വീഡിയോയും ചിത്രീകരിച്ചത്.സംഭവം ശ്രദ്ധയില് പെട്ടപ്പോള് തന്നെ വിശദമായ അന്വേഷണം തുടങ്ങിയതായി ഷാര്ജ പൊലീസ് അറിയിച്ചു.കല്ബയിലുള്ള ഒരു സ്കൂളിലെ വിദ്യാര്ത്ഥികളാണ് ഇവരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കുട്ടികള്ക്ക് നേരെയുള്ള ആക്രമണങ്ങള്ക്കെതിരെ കര്ശന നിലപാടാണ് തങ്ങള്ക്കുള്ളതെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.എന്നാല് വീഡിയോ സാമൂഹിക മാധ്യമങ്ങളില് ഷെയര് ചെയ്യുന്നവര് നിയമനടപടികള് നേരിടേണ്ടിവരുമെന്നും അധികൃതര് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്കി ### Headline : ഷാര്ജയിലെ സ്കൂള് ബസില് വെച്ച് ഒരു വിദ്യാര്ത്ഥിയെ സഹപാഠികള് ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള് പുറത്ത്
10030
ബെംഗളൂരു: കര്ണാടകത്തില് അധ്യക്ഷ സ്ഥാനത്ത് തുടരാന് ഹൈക്കമാന്റ് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ദിനേഷ് ഗുണ്ടു റാവു.അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചെങ്കിലും ഗുണ്ടു റാവുവിനോട് തന്നെ തുടരാന് ഹൈക്കമാന്റ് നിര്ദ്ദേശിച്ചേക്കുമെന്ന് റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.ഇതിന് പിന്നാലെയായിരുന്നു റാവുവിന്റെ പ്രതികരണം.ഉപതിരഞ്ഞെടുപ്പിലെ കോണ്ഗ്രസിന്റെ പരാജയത്തിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്ട്ടി അധ്യക്ഷ സ്ഥാനം ദിനേശ് ഗുണ്ടു റാവു രാജിവെച്ചത്.ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് കോണ്ഗ്രസിന്റെ ട്രെബിള് ഷൂട്ടറും മുന് മന്ത്രിയുമായിരുന്ന ഡികെ ശിവകുമാറിന്റെ പേരായിരുന്നു ഉയര്ന്ന് കേട്ടത്.എന്നാല് മുതിര്ന്ന നേതാവും മുന് മുഖ്യമന്ത്രിയുമായ സിദ്ധാരമയ്യ മറ്റൊരു നേതാവായ എംബി പാട്ടേലിന്റെ പേര് നിര്ദ്ദേശിച്ചതോടെ സമവായം കണ്ടെത്താനാകാതെ ഹൈക്കമാന്റ് വെട്ടിലായി.ഇതോടെ ഡികെയേയും സിദ്ധരാമയ്യയേും ദേശീയ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു.എന്നാല് സമവായം കണ്ടെത്താന് സാധിച്ചില്ലെന്നും ഇതോടെ ഗുണ്ടുറാവു തന്നെ അധ്യക്ഷ സ്ഥാനത്ത് ഇനിയും തുരട്ടേയെന്നാണ് നേതൃത്വത്തിന്റെ നിലപാട് എന്നുമായിരുന്നു റിപ്പോര്ട്ടുകള്.എന്നാല് അത്തരം വാര്ത്തകള് ഗുണ്ടു റാവു തള്ളി.വൈകാതെ തന്നെ പുതിയ അധ്യക്ഷനെ നേതൃത്വം നിയമിക്കുമെന്നും അതുവരെ നേതാക്കള് പരസ്യമായി വിഴുപ്പലക്കരുതെന്നും ഗുണ്ടുറാവു പറഞ്ഞു
ഡികെ ശിവകുമാര് അധ്യക്ഷനാകും? തന്നോട് തുടരാന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ദിനേഷ് ഗുണ്ടു റാവു
https://malayalam.oneindia.com/news/india/haven-t-been-asked-to-continue-as-kpcc-chief-says-dinesh-gundu-rao-241142.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെംഗളൂരു: കര്ണാടകത്തില് അധ്യക്ഷ സ്ഥാനത്ത് തുടരാന് ഹൈക്കമാന്റ് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ദിനേഷ് ഗുണ്ടു റാവു.അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചെങ്കിലും ഗുണ്ടു റാവുവിനോട് തന്നെ തുടരാന് ഹൈക്കമാന്റ് നിര്ദ്ദേശിച്ചേക്കുമെന്ന് റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.ഇതിന് പിന്നാലെയായിരുന്നു റാവുവിന്റെ പ്രതികരണം.ഉപതിരഞ്ഞെടുപ്പിലെ കോണ്ഗ്രസിന്റെ പരാജയത്തിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്ട്ടി അധ്യക്ഷ സ്ഥാനം ദിനേശ് ഗുണ്ടു റാവു രാജിവെച്ചത്.ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് കോണ്ഗ്രസിന്റെ ട്രെബിള് ഷൂട്ടറും മുന് മന്ത്രിയുമായിരുന്ന ഡികെ ശിവകുമാറിന്റെ പേരായിരുന്നു ഉയര്ന്ന് കേട്ടത്.എന്നാല് മുതിര്ന്ന നേതാവും മുന് മുഖ്യമന്ത്രിയുമായ സിദ്ധാരമയ്യ മറ്റൊരു നേതാവായ എംബി പാട്ടേലിന്റെ പേര് നിര്ദ്ദേശിച്ചതോടെ സമവായം കണ്ടെത്താനാകാതെ ഹൈക്കമാന്റ് വെട്ടിലായി.ഇതോടെ ഡികെയേയും സിദ്ധരാമയ്യയേും ദേശീയ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു.എന്നാല് സമവായം കണ്ടെത്താന് സാധിച്ചില്ലെന്നും ഇതോടെ ഗുണ്ടുറാവു തന്നെ അധ്യക്ഷ സ്ഥാനത്ത് ഇനിയും തുരട്ടേയെന്നാണ് നേതൃത്വത്തിന്റെ നിലപാട് എന്നുമായിരുന്നു റിപ്പോര്ട്ടുകള്.എന്നാല് അത്തരം വാര്ത്തകള് ഗുണ്ടു റാവു തള്ളി.വൈകാതെ തന്നെ പുതിയ അധ്യക്ഷനെ നേതൃത്വം നിയമിക്കുമെന്നും അതുവരെ നേതാക്കള് പരസ്യമായി വിഴുപ്പലക്കരുതെന്നും ഗുണ്ടുറാവു പറഞ്ഞു ### Headline : ഡികെ ശിവകുമാര് അധ്യക്ഷനാകും? തന്നോട് തുടരാന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ദിനേഷ് ഗുണ്ടു റാവു
10031
ലഖ്നോ: ഉത്തർപ്രദേശിലെ കോൺഗ്രസ് എംഎൽഎ അതിഥി സിംഗിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാനൊരുങ്ങി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ.അതിഥി സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഇരിക്കുന്നതിനിടെയാണ് സർക്കാർ നടപടി.ഷിബു ബോബി ജോണിന്റെ ആരോപണം; ആരോപണത്തിൽ കഴമ്പില്ല, അറിയാത്ത കാര്യങ്ങളെകുറിച്ച് എന്ത് പറയാൻ: കോടിയേരി കഴിഞ്ഞ ദിവസം നിയമസഭയുടെ പ്രത്യേക സെഷൻ ബഹിഷ്കരിക്കാനുള്ള കോൺഗ്രസിന്റെ ആഹ്വാനം അവഗണിച്ച് അതിഥി സിംഗ് സഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക സമ്മേളനമാണ് സർക്കാർ വിളിച്ചു ചേർത്തത്.കോൺഗ്രസ്, എസ്പി, ബിഎസ്പി എന്നി പാർട്ടികൾ സമ്മേളനം ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ ലഖ്നൊയില് കോണ്ഗ്രസ് ജനറല് സെക്രട്ടറിയുടെ റാലിയില് പങ്കെടുക്കാതെ നിയമസഭയുടെ പ്രത്യേക സെഷനില് പങ്കെടുക്കുകയായിരുന്നു.ഇതിനെതിരെ കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.സോണിയാ ഗാന്ധിയുടെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ എംഎൽഎയാണ് അതിഥി സിംഗ്.അടുത്തിടെ റായ്ബറേലിയിൽവെച്ച് അതിഥി സിംഗിന്റെ വാഹനം ആക്രമിച്ച് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു.തനിക്ക് സുരക്ഷ നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അതിഥി സിംഗ് ആവശ്യപ്പെട്ടിരുന്നു.നേരത്തെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന് നൽകി വന്നിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചിരുന്നു
അതിഥി സിംഗിനോട് 'കലിപ്പിച്ച്' കോൺഗ്രസ്; വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകി യോഗി സർക്കാർ
https://malayalam.oneindia.com/news/india/up-government-gave-y-plus-category-security-to-aditi-singh-234581.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നോ: ഉത്തർപ്രദേശിലെ കോൺഗ്രസ് എംഎൽഎ അതിഥി സിംഗിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാനൊരുങ്ങി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ.അതിഥി സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഇരിക്കുന്നതിനിടെയാണ് സർക്കാർ നടപടി.ഷിബു ബോബി ജോണിന്റെ ആരോപണം; ആരോപണത്തിൽ കഴമ്പില്ല, അറിയാത്ത കാര്യങ്ങളെകുറിച്ച് എന്ത് പറയാൻ: കോടിയേരി കഴിഞ്ഞ ദിവസം നിയമസഭയുടെ പ്രത്യേക സെഷൻ ബഹിഷ്കരിക്കാനുള്ള കോൺഗ്രസിന്റെ ആഹ്വാനം അവഗണിച്ച് അതിഥി സിംഗ് സഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക സമ്മേളനമാണ് സർക്കാർ വിളിച്ചു ചേർത്തത്.കോൺഗ്രസ്, എസ്പി, ബിഎസ്പി എന്നി പാർട്ടികൾ സമ്മേളനം ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ ലഖ്നൊയില് കോണ്ഗ്രസ് ജനറല് സെക്രട്ടറിയുടെ റാലിയില് പങ്കെടുക്കാതെ നിയമസഭയുടെ പ്രത്യേക സെഷനില് പങ്കെടുക്കുകയായിരുന്നു.ഇതിനെതിരെ കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.സോണിയാ ഗാന്ധിയുടെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ എംഎൽഎയാണ് അതിഥി സിംഗ്.അടുത്തിടെ റായ്ബറേലിയിൽവെച്ച് അതിഥി സിംഗിന്റെ വാഹനം ആക്രമിച്ച് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു.തനിക്ക് സുരക്ഷ നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അതിഥി സിംഗ് ആവശ്യപ്പെട്ടിരുന്നു.നേരത്തെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന് നൽകി വന്നിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചിരുന്നു ### Headline : അതിഥി സിംഗിനോട് 'കലിപ്പിച്ച്' കോൺഗ്രസ്; വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകി യോഗി സർക്കാർ
10032
ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം.ഇന്നലെ നടന്ന മൽസരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.ഇംഗ്ലണ്ട് ഉയർത്തിയ 143 റൺസ് ഇന്ത്യ 17.3 ഓവറിൽ മറികടന്നു.ജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിൽ എത്തി.മൂന്ന് മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.കെ എൽ രാഹുൽ, ശിഖർ ധവാന്, ശ്രേയസ് അയ്യർ, വിരാട് കൊഹ്ലി എന്നിവരുടെ ബാറ്റിങ്ങ് മികവിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കി.കോഹിലി പുറത്താകാതെ 30 റൺസ് നേടി.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി.ബാറ്റിങ്ങ് തകർച്ച നേരിട്ട ശ്രീലങ്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.34 റൺസ് നേടിയ കുശാൽ പെരേര ആണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.104 റൺസ് നേടുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.ഗുണതിലകെ (20), അവിഷ്ക ഫെര്ണാണ്ടൊ (22), കുശാല് പെരേര (34), ഒഷാഡ ഫെര്ണാണ്ടൊ (10), രാജപക്സെ (9) എന്നിവർ പെട്ടെന്ന് താനാണ് പുറത്തായി.ഇന്ത്യക്ക് വേണ്ടി താക്കൂർ മൂന്ന് വിക്കറ്റ് നേടി
രണ്ടാം ടി20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് അനായാസ ജയം
https://www.malayalamexpress.in/archives/1004981/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം.ഇന്നലെ നടന്ന മൽസരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.ഇംഗ്ലണ്ട് ഉയർത്തിയ 143 റൺസ് ഇന്ത്യ 17.3 ഓവറിൽ മറികടന്നു.ജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിൽ എത്തി.മൂന്ന് മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.കെ എൽ രാഹുൽ, ശിഖർ ധവാന്, ശ്രേയസ് അയ്യർ, വിരാട് കൊഹ്ലി എന്നിവരുടെ ബാറ്റിങ്ങ് മികവിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കി.കോഹിലി പുറത്താകാതെ 30 റൺസ് നേടി.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി.ബാറ്റിങ്ങ് തകർച്ച നേരിട്ട ശ്രീലങ്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.34 റൺസ് നേടിയ കുശാൽ പെരേര ആണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.104 റൺസ് നേടുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.ഗുണതിലകെ (20), അവിഷ്ക ഫെര്ണാണ്ടൊ (22), കുശാല് പെരേര (34), ഒഷാഡ ഫെര്ണാണ്ടൊ (10), രാജപക്സെ (9) എന്നിവർ പെട്ടെന്ന് താനാണ് പുറത്തായി.ഇന്ത്യക്ക് വേണ്ടി താക്കൂർ മൂന്ന് വിക്കറ്റ് നേടി ### Headline : രണ്ടാം ടി20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് അനായാസ ജയം
10033
ദില്ലി: ഷഹീന്ബാഗ് സമരത്തെ ചൊല്ലി ആംആദ്മി പാര്ട്ടിയും ബിജെപിയും തമ്മിലുള്ള പോര് കനക്കുന്നു.ദില്ലിയില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് ഷഹീന്ബാഗിലെ കാളിന്ദി കുഞ്ച് റോഡ് കേന്ദ്ര സര്ക്കാര് അടച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപിച്ചു.ഒരുമാസമായി ഷഹീന്ബാഗില് സമരം നടക്കുന്നുണ്ട്.എന്നാല് ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെജ്രിവാള് പറഞ്ഞു.ദില്ലിയിലെ ക്രമസമാധാന നിലയുടെ പൂര്ണ ചുമതല കേന്ദ്ര സര്ക്കാരിനാണ്.അവര് എന്റെ അനുമതി വേണമെന്നാണ് പറയുന്നതെങ്കില്, അനുമതി നല്കാന് ഞാന് തയ്യാറാണ്.ഒരു മണിക്കൂറിനുള്ളില് നിങ്ങള് റോഡ് തുറന്ന് കൊടുക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.ഇത് ഞാന് എഴുതി നല്കാം.ബിജെപിക്ക് ഷഹീന്ബാഗിലെ വഴി തുറന്ന് കൊടുക്കണമെന്നില്ല.തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ അത് അടച്ചിട്ടിരിക്കും.എന്നാല് ഫെബ്രുവരി ഒമ്പതിന് അത് തുറക്കുമെന്നും കെജ്രിവാള് പറഞ്ഞു.ബിജെപി എല്ലാ കാര്യത്തിലും വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും കെജ്രിവാള് ആരോപിച്ചു.നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷഹീന്ബാഗ് സമരത്തിനെതിരെ ആരോപണങ്ങള് ഉന്നയിച്ചിരുന്നു.സമരത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന് ബിജെപിക്ക് വേണ്ടി വോട്ടിംഗ് മെഷീനില് ശക്തമായി വോട്ട് രേഖപ്പെടുത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.ഷഹീന്ബാഗ് പോലുള്ള സമരങ്ങള് തടയുന്നതിന് ബിജെപിക്ക് വോട്ടു ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു.ഷഹീന്ബാഗ് സമരത്തില് എഎപിക്കെതിരെ ബിജെപി വ്യാപക പ്രചാരണം നടത്തുന്നുണ്ട്.ഷഹീന്ബാഗിലെ പ്രതിഷേധക്കാര്ക്കൊപ്പമാണ് കെജ്രിവാളും മനീഷ് സിസോദിയയും നില്ക്കുന്നത്.എന്നാല് സമരം കാരണം വിദ്യാര്ത്ഥികള്ക്ക് സ്കൂളില് പോവാന് സാധിക്കാതെ വരുമ്പോള്, സാധാരണക്കാര്ക്ക് ഓഫീസുകളില് സാധിക്കാതെ വരുമ്പോള്, ആംബുലന്സുകള് ആശുപത്രിയില് എത്താതാവുമ്പോള് കെജ്രിവാളും മനീഷ് സിസോദിയയും ഒരക്ഷരം മിണ്ടുന്നില്ലെന്നും രവിശങ്കര് പ്രസാദ് ആരോപിച്ചു
ഷഹീന്ബാഗില് ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നു, തിരഞ്ഞെടുപ്പ് തന്ത്രമെന്ന് കെജ്രിവാള്
https://malayalam.oneindia.com/news/india/bjp-using-shaheen-bagh-for-politics-says-kejriwal-241008.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഷഹീന്ബാഗ് സമരത്തെ ചൊല്ലി ആംആദ്മി പാര്ട്ടിയും ബിജെപിയും തമ്മിലുള്ള പോര് കനക്കുന്നു.ദില്ലിയില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടാണ് ഷഹീന്ബാഗിലെ കാളിന്ദി കുഞ്ച് റോഡ് കേന്ദ്ര സര്ക്കാര് അടച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപിച്ചു.ഒരുമാസമായി ഷഹീന്ബാഗില് സമരം നടക്കുന്നുണ്ട്.എന്നാല് ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെജ്രിവാള് പറഞ്ഞു.ദില്ലിയിലെ ക്രമസമാധാന നിലയുടെ പൂര്ണ ചുമതല കേന്ദ്ര സര്ക്കാരിനാണ്.അവര് എന്റെ അനുമതി വേണമെന്നാണ് പറയുന്നതെങ്കില്, അനുമതി നല്കാന് ഞാന് തയ്യാറാണ്.ഒരു മണിക്കൂറിനുള്ളില് നിങ്ങള് റോഡ് തുറന്ന് കൊടുക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.ഇത് ഞാന് എഴുതി നല്കാം.ബിജെപിക്ക് ഷഹീന്ബാഗിലെ വഴി തുറന്ന് കൊടുക്കണമെന്നില്ല.തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ അത് അടച്ചിട്ടിരിക്കും.എന്നാല് ഫെബ്രുവരി ഒമ്പതിന് അത് തുറക്കുമെന്നും കെജ്രിവാള് പറഞ്ഞു.ബിജെപി എല്ലാ കാര്യത്തിലും വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും കെജ്രിവാള് ആരോപിച്ചു.നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷഹീന്ബാഗ് സമരത്തിനെതിരെ ആരോപണങ്ങള് ഉന്നയിച്ചിരുന്നു.സമരത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന് ബിജെപിക്ക് വേണ്ടി വോട്ടിംഗ് മെഷീനില് ശക്തമായി വോട്ട് രേഖപ്പെടുത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.ഷഹീന്ബാഗ് പോലുള്ള സമരങ്ങള് തടയുന്നതിന് ബിജെപിക്ക് വോട്ടു ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു.ഷഹീന്ബാഗ് സമരത്തില് എഎപിക്കെതിരെ ബിജെപി വ്യാപക പ്രചാരണം നടത്തുന്നുണ്ട്.ഷഹീന്ബാഗിലെ പ്രതിഷേധക്കാര്ക്കൊപ്പമാണ് കെജ്രിവാളും മനീഷ് സിസോദിയയും നില്ക്കുന്നത്.എന്നാല് സമരം കാരണം വിദ്യാര്ത്ഥികള്ക്ക് സ്കൂളില് പോവാന് സാധിക്കാതെ വരുമ്പോള്, സാധാരണക്കാര്ക്ക് ഓഫീസുകളില് സാധിക്കാതെ വരുമ്പോള്, ആംബുലന്സുകള് ആശുപത്രിയില് എത്താതാവുമ്പോള് കെജ്രിവാളും മനീഷ് സിസോദിയയും ഒരക്ഷരം മിണ്ടുന്നില്ലെന്നും രവിശങ്കര് പ്രസാദ് ആരോപിച്ചു ### Headline : ഷഹീന്ബാഗില് ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നു, തിരഞ്ഞെടുപ്പ് തന്ത്രമെന്ന് കെജ്രിവാള്
10034
ചെന്നൈ: തമിഴ്നാട്ടിൽ യുവാവിനെ ആൾക്കുട്ടം മർദിച്ച് കൊലപ്പെടുത്തി.24 കാരനായ യുവാവാണ് ഉന്നത സമുദായത്തിൽപ്പെട്ടവരുടെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്.തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം.ശക്തിവേൽ എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കയ്യും കാലും ബന്ധിച്ച നിലയിൽ ആൾക്കുട്ടത്തിന് നടുവിൽ ഇരിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീജഡിയയിൽ വ്യാപമായി പ്രചരിച്ചിരുന്നു.ചെന്നൈയിൽ നിന്ന് 150 കിലോമീറ്റർ മാറി ബുധനാഴ്ചയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തതെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.പ്രകോപനമുണ്ടായാലും സംയമനം പാലിക്കണം: ദില്ലി പോലീസിന് അമിത് ഷായുടെ താക്കീത് എന്നാൽ വയലിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.എന്നാൽ ദളിതനായതിനാലാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ വാദം.ഒരു സ്വകാര്യ ഭൂമിയിൽ വെച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്നും ബന്ധുക്കൾ കൂട്ടിച്ചേർക്കുന്നു.തങ്ങൾ സ്ഥലത്തെത്തിയപ്പോൾ യുവാവിനെ വായിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ആശുപത്രിയിലേക്ക് പോകാൻ ശക്തിവേൽ തയ്യാറായില്ലെന്നും വീട്ടിലെത്തിയ യുവാവ് പിന്നീട് മരണമടയുകയുമായിരുന്നു.വയറിൽ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ബൈക്ക് നിർത്തി വയലിൽ വിശ്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ സഹോദരി പറയുന്നത്.എന്നാൽ ദളിതനായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നത്.സംഭവത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്.വാണിയാർ സമുദായത്തിൽപ്പെട്ടവരാണ് കേസിൽ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.ശക്തിവേലിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ജനക്കൂട്ടത്തിന് അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് പോലീസ് വാദം.സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും ഒരു പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു
യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി: ആക്രമണം ദളിതനായതിനാലെന്ന് ബന്ധുക്കൾ, പോലീസ് ഭാഷ്യം
https://malayalam.oneindia.com/news/india/tamil-nadu-man-beaten-to-death-family-alleges-attacked-for-being-dalit-242206.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചെന്നൈ: തമിഴ്നാട്ടിൽ യുവാവിനെ ആൾക്കുട്ടം മർദിച്ച് കൊലപ്പെടുത്തി.24 കാരനായ യുവാവാണ് ഉന്നത സമുദായത്തിൽപ്പെട്ടവരുടെ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്.തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം.ശക്തിവേൽ എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കയ്യും കാലും ബന്ധിച്ച നിലയിൽ ആൾക്കുട്ടത്തിന് നടുവിൽ ഇരിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീജഡിയയിൽ വ്യാപമായി പ്രചരിച്ചിരുന്നു.ചെന്നൈയിൽ നിന്ന് 150 കിലോമീറ്റർ മാറി ബുധനാഴ്ചയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തതെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.പ്രകോപനമുണ്ടായാലും സംയമനം പാലിക്കണം: ദില്ലി പോലീസിന് അമിത് ഷായുടെ താക്കീത് എന്നാൽ വയലിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.എന്നാൽ ദളിതനായതിനാലാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ വാദം.ഒരു സ്വകാര്യ ഭൂമിയിൽ വെച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്നും ബന്ധുക്കൾ കൂട്ടിച്ചേർക്കുന്നു.തങ്ങൾ സ്ഥലത്തെത്തിയപ്പോൾ യുവാവിനെ വായിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ആശുപത്രിയിലേക്ക് പോകാൻ ശക്തിവേൽ തയ്യാറായില്ലെന്നും വീട്ടിലെത്തിയ യുവാവ് പിന്നീട് മരണമടയുകയുമായിരുന്നു.വയറിൽ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ബൈക്ക് നിർത്തി വയലിൽ വിശ്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ സഹോദരി പറയുന്നത്.എന്നാൽ ദളിതനായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നത്.സംഭവത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്.വാണിയാർ സമുദായത്തിൽപ്പെട്ടവരാണ് കേസിൽ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.ശക്തിവേലിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ജനക്കൂട്ടത്തിന് അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് പോലീസ് വാദം.സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും ഒരു പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു ### Headline : യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി: ആക്രമണം ദളിതനായതിനാലെന്ന് ബന്ധുക്കൾ, പോലീസ് ഭാഷ്യം
10035
കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യാപാരി മെഹുൽ ചോക്സിയുടെ വസ്തുക്കൾ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.ദുബായിലുള്ള മൂന്ന് വ്യാപര വസ്തുവകകളാണ് പിടിച്ചെടുത്തത്.മെർസിഡസ് ബെൻസ് കാർ, ഫിക്സഡ് ഡെപോസിറ്റ്, മറ്റ് വിലമതിക്കുന്ന വസ്തുക്കൾ എന്നിവയാണ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.ദുബായ് ബസ് അപകടം: 17 പേരുടെ ആശ്രിതര്ക്ക് 2 ലക്ഷം ദിര്ഹം വീതം നഷ്ടപരിഹാരം നല്കാന് കോടതി വിധി കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യാപാരിയാണ് മെഹുൾ ചോക്സി.പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 13,000 കോടിയിലേറെ രൂപയുടെ തിരിമറിനടത്തിയ വജ്രവ്യവസായി നീരവ് മോദിയുടെ അമ്മാവനായ മെഹുൾ ചോക്സി ജനുവരി ആദ്യവാരമാണ് ഇന്ത്യ വിട്ടത്.തട്ടിപ്പിന് ശേഷം ആന്റിഗ്വ എന്ന വിദേശ രാജ്യത്തിന്റെ പൗരത്വം നേടി ഇന്ത്യ വിട്ട മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കാൻ ആന്റിഗ്വ സർക്കാർ തീരുമാനിച്ചതായി ഇവിടുത്തെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് വസ്തു വകകൾ കണ്ടുകെട്ടാനുള്ള നടപടികളുമായി എൻഫോർസ്മെന്റ് രംഗത്തെത്തിയത്.ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് കരീബിയൻ രാജ്യമായ ആന്റിഗ്വ മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്.തങ്ങളുടെ രാജ്യം കുറ്റവാളികൾക്കുള്ള സുരക്ഷിത കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഗാസ്റ്റൺ ബ്രൗൺ ഇതുമായി ബന്ധപ്പെട്ട് വിശദീകരികരിക്കുകയും ചെയ്തിരുന്നു.ചോക്സിയും നീരവ് മോദിയുമാണ് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ.ബാങ്കിലെ ചില ജീവനക്കാരെ സ്വാധീനിച്ച്, 13,400 കോടി വായ്പയെടുത്ത ശേഷം തുക തിരിച്ചടക്കാതെ പറ്റിച്ചെന്നാണ് കേസ്.2018 ലാണ് സംഭവം പുറത്തുവന്നത്.ഇതിന് മുൻപ് തന്നെ മെഹുൽ ചോക്സിയും നീരവ് മോദിയും രാജ്യം വിട്ടിരുന്നു
മെഹുൽ ചോക്സിയുടെ ദുബായിലെ വസ്തുവകകൾ കണ്ടുകെട്ടി; മെർസിഡസ് കാർ അടക്കം 3 വസ്തുക്കളാണ് പിടിച്ചെടുത്തത്
https://malayalam.oneindia.com/news/india/mehul-choksi-s-dubai-properties-seized-229462.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യാപാരി മെഹുൽ ചോക്സിയുടെ വസ്തുക്കൾ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.ദുബായിലുള്ള മൂന്ന് വ്യാപര വസ്തുവകകളാണ് പിടിച്ചെടുത്തത്.മെർസിഡസ് ബെൻസ് കാർ, ഫിക്സഡ് ഡെപോസിറ്റ്, മറ്റ് വിലമതിക്കുന്ന വസ്തുക്കൾ എന്നിവയാണ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.ദുബായ് ബസ് അപകടം: 17 പേരുടെ ആശ്രിതര്ക്ക് 2 ലക്ഷം ദിര്ഹം വീതം നഷ്ടപരിഹാരം നല്കാന് കോടതി വിധി കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യാപാരിയാണ് മെഹുൾ ചോക്സി.പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 13,000 കോടിയിലേറെ രൂപയുടെ തിരിമറിനടത്തിയ വജ്രവ്യവസായി നീരവ് മോദിയുടെ അമ്മാവനായ മെഹുൾ ചോക്സി ജനുവരി ആദ്യവാരമാണ് ഇന്ത്യ വിട്ടത്.തട്ടിപ്പിന് ശേഷം ആന്റിഗ്വ എന്ന വിദേശ രാജ്യത്തിന്റെ പൗരത്വം നേടി ഇന്ത്യ വിട്ട മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കാൻ ആന്റിഗ്വ സർക്കാർ തീരുമാനിച്ചതായി ഇവിടുത്തെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് വസ്തു വകകൾ കണ്ടുകെട്ടാനുള്ള നടപടികളുമായി എൻഫോർസ്മെന്റ് രംഗത്തെത്തിയത്.ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് കരീബിയൻ രാജ്യമായ ആന്റിഗ്വ മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്.തങ്ങളുടെ രാജ്യം കുറ്റവാളികൾക്കുള്ള സുരക്ഷിത കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഗാസ്റ്റൺ ബ്രൗൺ ഇതുമായി ബന്ധപ്പെട്ട് വിശദീകരികരിക്കുകയും ചെയ്തിരുന്നു.ചോക്സിയും നീരവ് മോദിയുമാണ് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ.ബാങ്കിലെ ചില ജീവനക്കാരെ സ്വാധീനിച്ച്, 13,400 കോടി വായ്പയെടുത്ത ശേഷം തുക തിരിച്ചടക്കാതെ പറ്റിച്ചെന്നാണ് കേസ്.2018 ലാണ് സംഭവം പുറത്തുവന്നത്.ഇതിന് മുൻപ് തന്നെ മെഹുൽ ചോക്സിയും നീരവ് മോദിയും രാജ്യം വിട്ടിരുന്നു ### Headline : മെഹുൽ ചോക്സിയുടെ ദുബായിലെ വസ്തുവകകൾ കണ്ടുകെട്ടി; മെർസിഡസ് കാർ അടക്കം 3 വസ്തുക്കളാണ് പിടിച്ചെടുത്തത്
10036
കൊച്ചി: മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് വാഹനമോടിച്ചാൽ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള ഹൈക്കോടതി.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിൽ ഇല്ലാത്തതിനാലാണ് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.മൊബൈൽ ഫോണിൽ സംസാരിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എംജെ സന്തോഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചാൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുക്കാറുള്ളത്.അറിഞ്ഞുകൊണ്ട് ഒരാൾ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്ത കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പിൽ പറയുന്നത്.മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്ത പ്രവൃത്തിയാണെന്ന് ആരോപിച്ചാണ് പോലീസ് ഇത്തരം സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്.എന്നാൽ മൊബൈൽ ഫോണിൽ സംസാരിച്ചതുകൊണ്ട് മാത്രം ഒരാൾ പൊതുജനങ്ങളെ അപകടത്തിൽപ്പെടുത്തുന്നുവെന്ന് കണക്കാക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇത്തരത്തിൽ 118ഇ വകുപ്പ് പ്രകാരം മൊബൈൽ ഫോണിൽ സംസാരിച്ചതിന് കേസെടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാൽ കേസെടുക്കരുത്! വകുപ്പില്ലെന്ന് ഹൈക്കോടതി
https://malayalam.oneindia.com/news/kerala/high-court-verdict-on-talking-mobile-phone-while-driving-200073.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് വാഹനമോടിച്ചാൽ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള ഹൈക്കോടതി.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിൽ ഇല്ലാത്തതിനാലാണ് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.മൊബൈൽ ഫോണിൽ സംസാരിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എംജെ സന്തോഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചാൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുക്കാറുള്ളത്.അറിഞ്ഞുകൊണ്ട് ഒരാൾ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്ത കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പിൽ പറയുന്നത്.മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്ത പ്രവൃത്തിയാണെന്ന് ആരോപിച്ചാണ് പോലീസ് ഇത്തരം സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്.എന്നാൽ മൊബൈൽ ഫോണിൽ സംസാരിച്ചതുകൊണ്ട് മാത്രം ഒരാൾ പൊതുജനങ്ങളെ അപകടത്തിൽപ്പെടുത്തുന്നുവെന്ന് കണക്കാക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇത്തരത്തിൽ 118ഇ വകുപ്പ് പ്രകാരം മൊബൈൽ ഫോണിൽ സംസാരിച്ചതിന് കേസെടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി ### Headline : മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാൽ കേസെടുക്കരുത്! വകുപ്പില്ലെന്ന് ഹൈക്കോടതി
10037
വിഷയം സമ്മേളനം മുത്തലാഖ് ബില്ലിനെതിരെ മുജാഹിദ് പ്രതിനിധി സമ്മേളനം: മുസ്ലിംയുവാക്കളെ ജയിലിലടക്കാനെന്ന്!! 29, 2019, 20:12 ഐഎന്ടിയുസി സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്ഷം; സംസ്ഥാന ഐടി സെല് സംസ്ഥാന ക്യാംപ് സമാപിച്ചു, 44 തൊഴില് നിയമങ്ങള് നാലാക്കാനുള്ള മോദി സര്ക്കാരിന്റെ നീക്കം രാഷ്ട്രീയതന്ത്രമെന്ന് ആര് ചന്ദ്രശേഖരന്! 1, 2019, 21:08 ഐ എന് ടി യു സി സംസ്ഥാന ഐ ടി സെല്ക്യാംപിന് വയനാട്ടില് തുടക്കമായി; പൊതുമേഖല സ്വകാര്യവത്ക്കരണത്തിനെതിരെ ആഞ്ഞടിച്ച് ദേശീയവൈസ് പ്രസിഡന്റ് ഡോ.എം രാഘവയ്യ 30, 2019, 01:33 കർഷകർക്ക് ലഭിക്കുന്നത് മോദിയുടെ ശൂന്യ പ്രസംഗം; കർഷക മാർച്ചിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ! 30, 2018, 19:17 കർഷകമാർച്ചിന് പിന്തുണയേറുന്നു...ടോയ്ലെറ്റ് ഒരുക്കി ദില്ലി സർക്കാർ, ഭക്ഷണവുമായി വിദ്യാർത്ഥികൾ...30, 2018, 18:24 ഉറങ്ങാനല്ല വന്നത്..പോരാടാന്..സര്ക്കാരിനെ വിറപ്പിക്കാന് ചെങ്കൊടിയേന്തിയ കര്ഷകര് 30, 2018, 10:13 സമര കാഹളം മുഴക്കി കർഷകർ; അവകാശങ്ങൾ നേടിയെടുക്കാൻ പാർലമെന്റ് മാർച്ച് ഇന്ന് 30, 2018, 08:05 ദില്ലിയില് വമ്പിച്ച കര്ഷക മാര്ച്ച്; റാലിയില് അണിനിരക്കാന് രാഹുലിനും പിണറായിക്കും ക്ഷണം 29, 2018, 13:34 ക്വിക്ക് റെസ്പോണ്സ് ടീം ഉള്പ്പെടെ മുഖ്യമന്ത്രി തോക്കിന് വലയത്തില്; സംശയമുള്ളവരെയെല്ലാം മാറ്റി 20, 2018, 11:30 ചിന്ത ജെറോം സംഘടനക്ക് ചീത്തപ്പേരുണ്ടാക്കുന്നു; സംസ്ഥാനസമ്മേളനത്തില് ചിന്തക്കെതിരെ രൂക്ഷവിമര്ശനം 14, 2018, 16:34 കേരള പത്രപ്രവര്ത്തക യൂണിയന് 55-ാം സംസ്ഥാന സമ്മേളനം ടീസര് മന്ത്രി ഇപി ജയരാജൻ പുറത്തിറക്കി
സമ്മേളനം: Latest സമ്മേളനം
https://malayalam.oneindia.com/topic/%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%A8%E0%B4%82
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം സമ്മേളനം മുത്തലാഖ് ബില്ലിനെതിരെ മുജാഹിദ് പ്രതിനിധി സമ്മേളനം: മുസ്ലിംയുവാക്കളെ ജയിലിലടക്കാനെന്ന്!! 29, 2019, 20:12 ഐഎന്ടിയുസി സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്ഷം; സംസ്ഥാന ഐടി സെല് സംസ്ഥാന ക്യാംപ് സമാപിച്ചു, 44 തൊഴില് നിയമങ്ങള് നാലാക്കാനുള്ള മോദി സര്ക്കാരിന്റെ നീക്കം രാഷ്ട്രീയതന്ത്രമെന്ന് ആര് ചന്ദ്രശേഖരന്! 1, 2019, 21:08 ഐ എന് ടി യു സി സംസ്ഥാന ഐ ടി സെല്ക്യാംപിന് വയനാട്ടില് തുടക്കമായി; പൊതുമേഖല സ്വകാര്യവത്ക്കരണത്തിനെതിരെ ആഞ്ഞടിച്ച് ദേശീയവൈസ് പ്രസിഡന്റ് ഡോ.എം രാഘവയ്യ 30, 2019, 01:33 കർഷകർക്ക് ലഭിക്കുന്നത് മോദിയുടെ ശൂന്യ പ്രസംഗം; കർഷക മാർച്ചിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ! 30, 2018, 19:17 കർഷകമാർച്ചിന് പിന്തുണയേറുന്നു...ടോയ്ലെറ്റ് ഒരുക്കി ദില്ലി സർക്കാർ, ഭക്ഷണവുമായി വിദ്യാർത്ഥികൾ...30, 2018, 18:24 ഉറങ്ങാനല്ല വന്നത്..പോരാടാന്..സര്ക്കാരിനെ വിറപ്പിക്കാന് ചെങ്കൊടിയേന്തിയ കര്ഷകര് 30, 2018, 10:13 സമര കാഹളം മുഴക്കി കർഷകർ; അവകാശങ്ങൾ നേടിയെടുക്കാൻ പാർലമെന്റ് മാർച്ച് ഇന്ന് 30, 2018, 08:05 ദില്ലിയില് വമ്പിച്ച കര്ഷക മാര്ച്ച്; റാലിയില് അണിനിരക്കാന് രാഹുലിനും പിണറായിക്കും ക്ഷണം 29, 2018, 13:34 ക്വിക്ക് റെസ്പോണ്സ് ടീം ഉള്പ്പെടെ മുഖ്യമന്ത്രി തോക്കിന് വലയത്തില്; സംശയമുള്ളവരെയെല്ലാം മാറ്റി 20, 2018, 11:30 ചിന്ത ജെറോം സംഘടനക്ക് ചീത്തപ്പേരുണ്ടാക്കുന്നു; സംസ്ഥാനസമ്മേളനത്തില് ചിന്തക്കെതിരെ രൂക്ഷവിമര്ശനം 14, 2018, 16:34 കേരള പത്രപ്രവര്ത്തക യൂണിയന് 55-ാം സംസ്ഥാന സമ്മേളനം ടീസര് മന്ത്രി ഇപി ജയരാജൻ പുറത്തിറക്കി ### Headline : സമ്മേളനം: Latest സമ്മേളനം
10038
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ലൈംഗിക ചൂഷണത്തിനിരയാക്കിയ 19 വയസുകാരൻ അറസ്റ്റിൽ.പിണറായി പാറപ്രത്ത് വാടക വീട്ടില് താമസിച്ച് വരികയായിരുന്ന പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിസാണ് അറസ്റ്റ്.കൂത്തുപറമ്പ് മൂന്നാംപീടികയിലെ അഭിജിത്തിനെയാണ് പോക്സോ വകുപ്പു പ്രകാരം പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.8 മണ്ഡലങ്ങളില് ബിജെപി വിജയം ഉറപ്പിക്കാന് ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ 17കാരിയായ പെണ്കുട്ടിയെ പ്രതി മൊബൈല് ഫോണ് വഴി പരിചയപ്പെടുകയായിരുന്നു.തുടര്ന്ന് പെണ്കുട്ടിയും കുടുംബവും താമസിക്കുന്ന പാറപ്രത്തെ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.പിന്നീട് മൊബൈല് ഫോണില് ചിത്രങ്ങള് പകര്ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂര് ജില്ലയിലെ സ്കൂളുകളില് ഹയര് സെക്കണ്ടറി വിഭാഗത്തില് പഠിക്കുന്ന നാല് പെണ്കുട്ടികള് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.ഇതേ തുടര്ന്ന് ജനമൈത്രി പോലീസും പ്രാദേശിക ഭരണകൂടങ്ങളും കുട്ടികള്ക്ക് കൗണ്സിലിംഗ് ഉള്പ്പെടെ നല്കി വരികയായിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഇത്തരമൊരു കൗണ്സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ പെണ്കുട്ടി നടന്ന കാര്യങ്ങള് തുറന്ന് പറഞ്ഞത്.തുടര്ന്ന് പോലീസില് പരാതി നല്കുകയായിരുന്നു.പെണ്കുട്ടിയുടെ അച്ഛന് പത്ത് വര്ഷം മുമ്പേ മരന്നപ്പെട്ടിരുന്നു.പിന്നീട് ഇവരുടെ കുടുംബം വാടക വീട്ടുകളില് കഴിഞ്ഞ് വരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയും പ്രതി ഇത്തരത്തില് പീഡിപ്പിച്ചതായും പെണ്കുട്ടി പോലീസിന് മൊഴി നല്കി.പ്രതിയെ വൈകിട്ടോടെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു
സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽ
https://malayalam.oneindia.com/news/kannur/teenager-arrested-in-molestation-case-236931.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ലൈംഗിക ചൂഷണത്തിനിരയാക്കിയ 19 വയസുകാരൻ അറസ്റ്റിൽ.പിണറായി പാറപ്രത്ത് വാടക വീട്ടില് താമസിച്ച് വരികയായിരുന്ന പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിസാണ് അറസ്റ്റ്.കൂത്തുപറമ്പ് മൂന്നാംപീടികയിലെ അഭിജിത്തിനെയാണ് പോക്സോ വകുപ്പു പ്രകാരം പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.8 മണ്ഡലങ്ങളില് ബിജെപി വിജയം ഉറപ്പിക്കാന് ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ 17കാരിയായ പെണ്കുട്ടിയെ പ്രതി മൊബൈല് ഫോണ് വഴി പരിചയപ്പെടുകയായിരുന്നു.തുടര്ന്ന് പെണ്കുട്ടിയും കുടുംബവും താമസിക്കുന്ന പാറപ്രത്തെ വീട്ടിലെത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.പിന്നീട് മൊബൈല് ഫോണില് ചിത്രങ്ങള് പകര്ത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂര് ജില്ലയിലെ സ്കൂളുകളില് ഹയര് സെക്കണ്ടറി വിഭാഗത്തില് പഠിക്കുന്ന നാല് പെണ്കുട്ടികള് അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.ഇതേ തുടര്ന്ന് ജനമൈത്രി പോലീസും പ്രാദേശിക ഭരണകൂടങ്ങളും കുട്ടികള്ക്ക് കൗണ്സിലിംഗ് ഉള്പ്പെടെ നല്കി വരികയായിരുന്നു.കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഇത്തരമൊരു കൗണ്സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ പെണ്കുട്ടി നടന്ന കാര്യങ്ങള് തുറന്ന് പറഞ്ഞത്.തുടര്ന്ന് പോലീസില് പരാതി നല്കുകയായിരുന്നു.പെണ്കുട്ടിയുടെ അച്ഛന് പത്ത് വര്ഷം മുമ്പേ മരന്നപ്പെട്ടിരുന്നു.പിന്നീട് ഇവരുടെ കുടുംബം വാടക വീട്ടുകളില് കഴിഞ്ഞ് വരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയും പ്രതി ഇത്തരത്തില് പീഡിപ്പിച്ചതായും പെണ്കുട്ടി പോലീസിന് മൊഴി നല്കി.പ്രതിയെ വൈകിട്ടോടെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു ### Headline : സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി പീഡിപ്പിച്ച 19 വയസുകാരൻ അറസ്റ്റിൽ
10039
കൊട്ടിയൂര് പീഡനം: ഇരയുടെ മാതാവും പിതാവും കൂറുമാറി 4, 2018, 10:04 കൊട്ടിയൂർ പീഡനക്കേസിൽ വിചാരണ..പ്രതികളെല്ലാം കോടതിയിലെത്തി..പ്രമുഖ അഭിഭാഷകർ 2, 2018, 10:34 നടിക്കും മഞ്ജു വാര്യർക്കും എതിരെ ദിലീപ്...വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം; ആഞ്ഞടിച്ച് സർക്കാർ 4, 2018, 14:25 മഞ്ചേരി കുനിയില് കൊലപാതകം: കേസിന്റെ വിചാരണ സെപ്തംബര് മൂന്നിന് തുടങ്ങും 13, 2018, 11:41 ശശി തരൂരിന് രക്ഷയില്ല; സുനന്ദയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കേസിൽ വിചാരണ...കോടതിയിൽ തിരിച്ചടി 5, 2018, 17:54 ഓട്ടോറിക്ഷ കാണാതായ സംഭവം: കോടതിയില് മാപ്പപേക്ഷ നൽകി പൂന്തുറ എസ്എെ 20, 2018, 14:36 പീഡനക്കേസില് വിചാരണക്ക് ഹാജരാകാത്ത മുഖ്യപ്രതിക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട് 14, 2018, 11:38 ബാലകൃഷ്ണന് വധക്കേസ്: വിചാരണ പൂര്ത്തിയായി, 17ന് കേസില് വിധി പറയും 9, 2018, 17:07 മഅദനിയെ വെണ്ണല ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിനെതിരെ വിദ്വേഷ പ്രചാരണം! ജിഹാദി ഭീകരനെന്ന് 26, 2018, 15:16 സിപിഎം ബംഗാളിൽ നടത്തിയ മുസ്ലിംഹത്യകളുടെ എണ്ണമെടുക്കാൻ കെടി ജലീലിനെ വെല്ലുവിളിക്കുന്നു: സാബിർ എസ് ഗഫാർ 17, 2018, 19:11 ബലാത്സംഗം നടന്നിട്ടില്ലെങ്കിൽ ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ..പുതിയ വാദങ്ങളുമായി സംഗീത ലക്ഷ്മണ 15, 2018, 14:26 ആദ്യ ദിനം ദിലീപിന് പാതി വിജയം..നിർണായക തെളിവുകൾ കയ്യിലേക്ക്..നടിയോട് കോടതിയുടെ ചോദ്യം! 15, 2018, 11:12 നടിക്ക് പ്രത്യേക കോടതി വേണം, വനിത ജഡ്ജി, രഹസ്യ വിചാരണ...ദിലീപിന് വേണ്ടത് ദൃശ്യങ്ങൾ; കോടതിയിൽ...14, 2018, 12:54 ദിലീപിന് തിരിച്ചടികളുടെ തുടക്കം..ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല
വിചാരണ: Latest വിചാരണ
https://malayalam.oneindia.com/topic/%E0%B4%B5%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%A3
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊട്ടിയൂര് പീഡനം: ഇരയുടെ മാതാവും പിതാവും കൂറുമാറി 4, 2018, 10:04 കൊട്ടിയൂർ പീഡനക്കേസിൽ വിചാരണ..പ്രതികളെല്ലാം കോടതിയിലെത്തി..പ്രമുഖ അഭിഭാഷകർ 2, 2018, 10:34 നടിക്കും മഞ്ജു വാര്യർക്കും എതിരെ ദിലീപ്...വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം; ആഞ്ഞടിച്ച് സർക്കാർ 4, 2018, 14:25 മഞ്ചേരി കുനിയില് കൊലപാതകം: കേസിന്റെ വിചാരണ സെപ്തംബര് മൂന്നിന് തുടങ്ങും 13, 2018, 11:41 ശശി തരൂരിന് രക്ഷയില്ല; സുനന്ദയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കേസിൽ വിചാരണ...കോടതിയിൽ തിരിച്ചടി 5, 2018, 17:54 ഓട്ടോറിക്ഷ കാണാതായ സംഭവം: കോടതിയില് മാപ്പപേക്ഷ നൽകി പൂന്തുറ എസ്എെ 20, 2018, 14:36 പീഡനക്കേസില് വിചാരണക്ക് ഹാജരാകാത്ത മുഖ്യപ്രതിക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട് 14, 2018, 11:38 ബാലകൃഷ്ണന് വധക്കേസ്: വിചാരണ പൂര്ത്തിയായി, 17ന് കേസില് വിധി പറയും 9, 2018, 17:07 മഅദനിയെ വെണ്ണല ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിനെതിരെ വിദ്വേഷ പ്രചാരണം! ജിഹാദി ഭീകരനെന്ന് 26, 2018, 15:16 സിപിഎം ബംഗാളിൽ നടത്തിയ മുസ്ലിംഹത്യകളുടെ എണ്ണമെടുക്കാൻ കെടി ജലീലിനെ വെല്ലുവിളിക്കുന്നു: സാബിർ എസ് ഗഫാർ 17, 2018, 19:11 ബലാത്സംഗം നടന്നിട്ടില്ലെങ്കിൽ ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ..പുതിയ വാദങ്ങളുമായി സംഗീത ലക്ഷ്മണ 15, 2018, 14:26 ആദ്യ ദിനം ദിലീപിന് പാതി വിജയം..നിർണായക തെളിവുകൾ കയ്യിലേക്ക്..നടിയോട് കോടതിയുടെ ചോദ്യം! 15, 2018, 11:12 നടിക്ക് പ്രത്യേക കോടതി വേണം, വനിത ജഡ്ജി, രഹസ്യ വിചാരണ...ദിലീപിന് വേണ്ടത് ദൃശ്യങ്ങൾ; കോടതിയിൽ...14, 2018, 12:54 ദിലീപിന് തിരിച്ചടികളുടെ തുടക്കം..ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല ### Headline : വിചാരണ: Latest വിചാരണ
10040
ന്യൂഡല്ഹി: മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്ക്ക് അവസാനമാകുന്നു.തെരഞ്ഞെടുപ്പില് മത്സരിക്കാന് തനിക്ക് താല്പര്യമില്ലെന്ന് ഉമ്മന്ചാണ്ടി ഹൈക്കമാന്ഡിനെ അറിയിച്ചു.അതേസമയം കെപിസിസി മുന് അധ്യക്ഷന് വിഎം സുധീരനോട് മത്സര രംഗത്തിറങ്ങാന് ഹൈക്കമാന്ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനായി സുധീരനോട് ഡല്ഹിയിലെത്താന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു.സുധീരനെ ചാലക്കുടിയില് മത്സരിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന.ആലപ്പുഴയില് നിന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് വീണ്ടും ജനവിധി തേടും.ഇതിനോടകം തന്നെ വേണുഗോപാല് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്ത്തനങ്ങളുടെ ആദ്യഘട്ടം പൂര്ത്തിയാക്കി കഴിഞ്ഞു.പ്രാദേശിക വികാരം എതിരായി നില്ക്കുന്ന കെവി തോമസ് എറണാകുളത്ത് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്.അതിനാല് ഹൈക്കമാന്ഡ് കെവി തോമസിന് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.കണ്ണൂരില് കെ സുധാകരനും ആറ്റിങ്ങലില് അടൂര് പ്രകാശും സ്ഥാനാര്ഥിയാകുമെന്ന കാര്യത്തില് ഏറെക്കുറെ തീരുമാനമായി.കാസര്കോട് സുബ്ബറായി, വടകരയില് എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് പറഞ്ഞ്കേള്ക്കുന്നത്.വയനാട് പരിഗണനയിലുള്ളത് ഷാനിമോള് ഉസ്മാന്, ടി സിദ്ദീഖ്, എംഎം ഹസ്സന് എന്നിവരാണ്.ഇതിനിടെ രാഹുല് ഗാന്ധി വിളിച്ചുചേര്ത്ത പിസിസി അധ്യക്ഷന്മാരുടെ യോഗം ഇന്ന് ഡല്ഹിയില് ചേരും.രാവിലെ 10 മണിയോടെയാണ് യോഗം
തെരഞ്ഞെടുപ്പില് മത്സരിക്കാന് താല്പര്യമില്ലെന്ന് ഉമ്മന്ചാണ്ടി; കണ്ണൂരില് സുധാകരന്; സുധീരനെ ഡല്ഹിക്ക് വിളിപ്പിച്ച് രാഹുല് ഗാന്ധി
https://bignewskerala.com/2019/02/09/loksabha-election-congress-list-vm-sudheeran-oommenchandy/32149/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്ക്ക് അവസാനമാകുന്നു.തെരഞ്ഞെടുപ്പില് മത്സരിക്കാന് തനിക്ക് താല്പര്യമില്ലെന്ന് ഉമ്മന്ചാണ്ടി ഹൈക്കമാന്ഡിനെ അറിയിച്ചു.അതേസമയം കെപിസിസി മുന് അധ്യക്ഷന് വിഎം സുധീരനോട് മത്സര രംഗത്തിറങ്ങാന് ഹൈക്കമാന്ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനായി സുധീരനോട് ഡല്ഹിയിലെത്താന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു.സുധീരനെ ചാലക്കുടിയില് മത്സരിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന.ആലപ്പുഴയില് നിന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് വീണ്ടും ജനവിധി തേടും.ഇതിനോടകം തന്നെ വേണുഗോപാല് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്ത്തനങ്ങളുടെ ആദ്യഘട്ടം പൂര്ത്തിയാക്കി കഴിഞ്ഞു.പ്രാദേശിക വികാരം എതിരായി നില്ക്കുന്ന കെവി തോമസ് എറണാകുളത്ത് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്.അതിനാല് ഹൈക്കമാന്ഡ് കെവി തോമസിന് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.കണ്ണൂരില് കെ സുധാകരനും ആറ്റിങ്ങലില് അടൂര് പ്രകാശും സ്ഥാനാര്ഥിയാകുമെന്ന കാര്യത്തില് ഏറെക്കുറെ തീരുമാനമായി.കാസര്കോട് സുബ്ബറായി, വടകരയില് എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് പറഞ്ഞ്കേള്ക്കുന്നത്.വയനാട് പരിഗണനയിലുള്ളത് ഷാനിമോള് ഉസ്മാന്, ടി സിദ്ദീഖ്, എംഎം ഹസ്സന് എന്നിവരാണ്.ഇതിനിടെ രാഹുല് ഗാന്ധി വിളിച്ചുചേര്ത്ത പിസിസി അധ്യക്ഷന്മാരുടെ യോഗം ഇന്ന് ഡല്ഹിയില് ചേരും.രാവിലെ 10 മണിയോടെയാണ് യോഗം ### Headline : തെരഞ്ഞെടുപ്പില് മത്സരിക്കാന് താല്പര്യമില്ലെന്ന് ഉമ്മന്ചാണ്ടി; കണ്ണൂരില് സുധാകരന്; സുധീരനെ ഡല്ഹിക്ക് വിളിപ്പിച്ച് രാഹുല് ഗാന്ധി
10041
യായ ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പളളി വെല്ലുവിളിക്കുന്നതെങ്കില് അത് എല്ലാ അര്ത്ഥത്തിലും സ്വീകരിക്കുന്നു.ന്യൂഡല്ഹി: സിപിഎം ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.കുറച്ചു വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല സിപിഎമ്മെന്ന് പിണറായി വിജയന് പറഞ്ഞു.വിഷയത്തില് തെളിവുണ്ടെന്ന് പറയുന്ന മുല്ലപ്പളളിയെ അത് ഹാജരാക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു.'ഞങ്ങളെ കുറിച്ച് ജനങ്ങള്ക്ക് അറിയാം.കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്.അതാണ് ഞങ്ങളുടെ കരുത്ത്.ആ ശക്തിയാണ് ജനങ്ങള് കാണുന്നത്.ശരിയായ ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പളളി വെല്ലുവിളിക്കുന്നതെങ്കില് അത് എല്ലാ അര്ത്ഥത്തിലും സ്വീകരിക്കുന്നു.ഇതുസംബന്ധിച്ച് എന്തുതെളിവാണ് അദ്ദേഹത്തിന്റെ കയ്യില് ഉളളത്.തെളിവുകള് ഉണ്ടെങ്കില് അത് മുന്നോട്ടുവെയ്ക്കാം.ഇത്തരം പൊയ്വെടികള് കൊണ്ടൊന്നും രക്ഷപ്പെടാന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വട്ടിയൂര്ക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും തമ്മില് വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം.വട്ടിയൂര്ക്കാവില് ബിജെപി സിപിഎമ്മിനും കോന്നിയില് തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു മറിക്കാനായി ധാരണയുണ്ടാക്കിയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം.ഇന്നലെ വട്ടിയൂര്ക്കാവിലെ യുഡിഎഫ് കണ്വെന്ഷനില് വച്ചാണ് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന് വോട്ടുകച്ചവട ആരോപണം ഉന്നയിച്ചത്
കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്; തെളിവുണ്ടെങ്കില് ഹാജരാക്കണം; മുല്ലപ്പള്ളിയുടെ വോട്ട്കച്ചവട ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
https://bignewskerala.com/2019/10/01/%e0%b4%95%e0%b5%81%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%b8%e0%b5%80/45609/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : യായ ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പളളി വെല്ലുവിളിക്കുന്നതെങ്കില് അത് എല്ലാ അര്ത്ഥത്തിലും സ്വീകരിക്കുന്നു.ന്യൂഡല്ഹി: സിപിഎം ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.കുറച്ചു വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല സിപിഎമ്മെന്ന് പിണറായി വിജയന് പറഞ്ഞു.വിഷയത്തില് തെളിവുണ്ടെന്ന് പറയുന്ന മുല്ലപ്പളളിയെ അത് ഹാജരാക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു.'ഞങ്ങളെ കുറിച്ച് ജനങ്ങള്ക്ക് അറിയാം.കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്.അതാണ് ഞങ്ങളുടെ കരുത്ത്.ആ ശക്തിയാണ് ജനങ്ങള് കാണുന്നത്.ശരിയായ ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പളളി വെല്ലുവിളിക്കുന്നതെങ്കില് അത് എല്ലാ അര്ത്ഥത്തിലും സ്വീകരിക്കുന്നു.ഇതുസംബന്ധിച്ച് എന്തുതെളിവാണ് അദ്ദേഹത്തിന്റെ കയ്യില് ഉളളത്.തെളിവുകള് ഉണ്ടെങ്കില് അത് മുന്നോട്ടുവെയ്ക്കാം.ഇത്തരം പൊയ്വെടികള് കൊണ്ടൊന്നും രക്ഷപ്പെടാന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വട്ടിയൂര്ക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും തമ്മില് വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം.വട്ടിയൂര്ക്കാവില് ബിജെപി സിപിഎമ്മിനും കോന്നിയില് തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു മറിക്കാനായി ധാരണയുണ്ടാക്കിയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം.ഇന്നലെ വട്ടിയൂര്ക്കാവിലെ യുഡിഎഫ് കണ്വെന്ഷനില് വച്ചാണ് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന് വോട്ടുകച്ചവട ആരോപണം ഉന്നയിച്ചത് ### Headline : കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്; തെളിവുണ്ടെങ്കില് ഹാജരാക്കണം; മുല്ലപ്പള്ളിയുടെ വോട്ട്കച്ചവട ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
10042
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില് മുഖ്യമന്ത്രി പിണറായി വിജയന്റേയും പി ജയരാജന്റെയും നിലപാടുകള് തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്.അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില് പഴയ നിലപാടില് തന്നെ ഉറച്ചു നില്ക്കുന്നുവെന്നും ഇരുവര്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനന് പറഞ്ഞു.അവരുടെ ഭാഗം കൂടി കേട്ടിട്ടേ മാവോയിസ്റ്റുകല് എന്ന് പറയാന് പറ്റു.വിദ്യാര്ത്ഥികള് മാവോയിസ്റ്റ് സ്വാധീനത്തില് പെട്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പാര്ട്ടി തീരുമാനിച്ചിരുന്നുവെങ്കില് പതിനായിരക്കണക്കിന് സ്ത്രീകള് ശബരിമല കയറുമായിരുന്നു; ജയരാജന് അലനും താഹയും കുഞ്ഞാടുകളല്ലെന്നും ചായകുടിക്കാന് പോയപ്പോഴല്ല ഇരുവരേയും അറസ്റ്റ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തരത്തില് പി ജയരാജന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള് അത് തന്റെ ശ്രദ്ധയില് പെട്ടിട്ടില്ലെന്നായിരുന്നു പി മോഹനന്റെ മറുപടി.യുഎപിഎ കേസുകളില് എന്ഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്ലമെന്റില് പിന്തുണച്ചവരാണ് കോണ്ഗ്രസുകാര്.ആ പാര്ട്ടിയില് നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില ഇരുവരുടേയും വീട്ടില് പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം പറഞ്ഞു.മലയാളി കോണ്ഗ്രസ് എംഎല്എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം യുഎപിഎയോട് ഇപ്പോഴും താന് എതിരാണ്.യുഎപിഎ ചുമത്തുന്നതിനോട് ഇടതുമുന്നണിക്കോ സിപിഎമ്മിനോ യോജിപ്പില്ല.അവര് ഇപ്പോള് ജുഡീഷ്യല് കസ്റ്റഡിയിലാണ്.അവരുടെ ഭാഗം കേള്ക്കാന് ഞങ്ങള്ക്ക് മുന്പില് ഇപ്പോള് ഒരു സംവിധാനവും ഇല്ല.മാവോയിസ്റ്റായാല് തന്നെ ഇവരുടെ കേസുകളില് യുഎപിഎ ചുമത്തേണ്ടതില്ലെന്നാണ് ഞങ്ങള് പറഞ്ഞത്.ഇത്തരം കേസുകളില് ഒരു സൂക്ഷ്മ പരിശോധനാ സംവിധാനം ഇവിടെ ഉണ്ട്.അതിന് മുമ്പില് വന്നാല് കഴിഞ്ഞ കാലത്ത് സ്വീകരിച്ചപോലുള്ള നിലപാട് കേരള സര്ക്കാര് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും പി മോഹനന് കൂട്ടിച്ചേര്ത്തു
അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന്
https://malayalam.oneindia.com/news/kerala/p-mohanan-about-pantheerankavu-uapa-case-240795.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില് മുഖ്യമന്ത്രി പിണറായി വിജയന്റേയും പി ജയരാജന്റെയും നിലപാടുകള് തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്.അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില് പഴയ നിലപാടില് തന്നെ ഉറച്ചു നില്ക്കുന്നുവെന്നും ഇരുവര്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനന് പറഞ്ഞു.അവരുടെ ഭാഗം കൂടി കേട്ടിട്ടേ മാവോയിസ്റ്റുകല് എന്ന് പറയാന് പറ്റു.വിദ്യാര്ത്ഥികള് മാവോയിസ്റ്റ് സ്വാധീനത്തില് പെട്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പാര്ട്ടി തീരുമാനിച്ചിരുന്നുവെങ്കില് പതിനായിരക്കണക്കിന് സ്ത്രീകള് ശബരിമല കയറുമായിരുന്നു; ജയരാജന് അലനും താഹയും കുഞ്ഞാടുകളല്ലെന്നും ചായകുടിക്കാന് പോയപ്പോഴല്ല ഇരുവരേയും അറസ്റ്റ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തരത്തില് പി ജയരാജന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള് അത് തന്റെ ശ്രദ്ധയില് പെട്ടിട്ടില്ലെന്നായിരുന്നു പി മോഹനന്റെ മറുപടി.യുഎപിഎ കേസുകളില് എന്ഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്ലമെന്റില് പിന്തുണച്ചവരാണ് കോണ്ഗ്രസുകാര്.ആ പാര്ട്ടിയില് നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില ഇരുവരുടേയും വീട്ടില് പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം പറഞ്ഞു.മലയാളി കോണ്ഗ്രസ് എംഎല്എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം യുഎപിഎയോട് ഇപ്പോഴും താന് എതിരാണ്.യുഎപിഎ ചുമത്തുന്നതിനോട് ഇടതുമുന്നണിക്കോ സിപിഎമ്മിനോ യോജിപ്പില്ല.അവര് ഇപ്പോള് ജുഡീഷ്യല് കസ്റ്റഡിയിലാണ്.അവരുടെ ഭാഗം കേള്ക്കാന് ഞങ്ങള്ക്ക് മുന്പില് ഇപ്പോള് ഒരു സംവിധാനവും ഇല്ല.മാവോയിസ്റ്റായാല് തന്നെ ഇവരുടെ കേസുകളില് യുഎപിഎ ചുമത്തേണ്ടതില്ലെന്നാണ് ഞങ്ങള് പറഞ്ഞത്.ഇത്തരം കേസുകളില് ഒരു സൂക്ഷ്മ പരിശോധനാ സംവിധാനം ഇവിടെ ഉണ്ട്.അതിന് മുമ്പില് വന്നാല് കഴിഞ്ഞ കാലത്ത് സ്വീകരിച്ചപോലുള്ള നിലപാട് കേരള സര്ക്കാര് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും പി മോഹനന് കൂട്ടിച്ചേര്ത്തു ### Headline : അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന്
10043
കൊല്ക്കത്ത: ബംഗാളില് കോണ്ഗ്രസിനായി ഒഴിച്ചിട്ട നാല് സീറ്റില് രണ്ടിടത്തുകൂടി ഇടതുപക്ഷം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു.ജംഗിപ്പൂര്,ഉത്തര് മാള്ഡ മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്.സഖ്യത്തിന് ഇല്ലെന്ന് കോണ്ഗ്രസ് വ്യക്തമാക്കിയിട്ടും കോണ്ഗ്രസിന്റെ നാല് സിറ്റിംഗ്സീ റ്റ് ഒഴിച്ചിട്ടായിരുന്നു ഇടതുപക്ഷം കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചത്.കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ മാല്ഡ ഉത്തര്,മാല്ഡ ദക്ഷിണ്,ജംങ്കിപൂര്,ബഹ്റാംപൂര് എന്നിവിടങ്ങള് ഒഴിച്ചിട്ടാണ് രണ്ടാംഘട്ട സ്ഥാനാര്ത്ഥി പട്ടിക ഇടതുപക്ഷം പുറത്ത് വിട്ടത്.ഇടത് സിറ്റിങ് സീറ്റുകളില് കോണ്ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്ത്ഥികളെ പിന്വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാല് സീറ്റുകള് ഒഴിച്ചിട്ട് 38 സീറ്റുകളില് ഇടതുപക്ഷം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്.സഖ്യം ആകാമെന്ന് കോണ്ഗ്രസും സിപിഎമ്മും നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും,കോണ്ഗ്രസ് ആവശ്യപ്പെട്ട സീറ്റ് ഇടതുപക്ഷം ഘടകകക്ഷികള്ക്ക് നല്കുകയായിരുന്നു.ഇതോടെയാണ് സഖ്യം വേണ്ടെന്ന് കോണ്ഗ്രസ് തീരുമാനം എടുത്തത്.ഇത് പ്രകാരം ബംഗാളില് ആകെയുള്ള 42 സീറ്റുകളിലും കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു.എന്നാല് സഖ്യത്തിനുള്ള സാധ്യത ഇടതുപക്ഷം കൈവിട്ടിരുന്നില്ല.ഇത് പ്രകാരം കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള് ഒഴിച്ചിട്ടായിരുന്നു സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്.നീക്കുപോക്ക് ചര്ച്ചകള് അവസാനിച്ചിട്ടില്ല.കോണ്ഗ്രസ് നിലപാട് അറിഞ്ഞ ശേഷം സാഹചര്യമനുസരിച്ച് അവശേഷിക്കുന്ന നാല് സീറ്റുകളില് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുമെന്നുമായിരുന്നു സിപിഎം അധ്യക്ഷന് ബിമന് ബോസ് പറഞ്ഞത്.സ്ഥാനാര്ത്ഥികളെ പിന്വലിക്കാനുള്ള സമയ പരിധി ഇന്ന് തീരുന്ന അവസരത്തിലാണ് കോണ്ഗ്രസിനായി ഒഴിച്ചിട്ട സിറ്റിംഗ് സീറ്റുകളില് രണ്ടിടത്ത് സ്ഥാനാര്ത്ഥിയെ ഇടതുപക്ഷം നിശ്ചയിച്ചത്.ഇതോടെ ബംഗാളിലെ കോണ്ഗ്രസ് സിപിഎം സഖ്യസാധ്യത പൂര്ണ്ണമായും അവസാനിക്കുകയാണ്
കോണ്ഗ്രസിനായി ഒഴിച്ചിട്ട നാല് സിറ്റിംഗ് സീറ്റുകളില് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ഇടതുപക്ഷം; പൂര്ണ്ണമായും അവസാനിച്ച് സഖ്യസാധ്യത
https://bignewskerala.com/2019/03/20/left-parties-announced-candidates-for-40-constituencies-out-of-42-in-west-bengal/36806/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ക്കത്ത: ബംഗാളില് കോണ്ഗ്രസിനായി ഒഴിച്ചിട്ട നാല് സീറ്റില് രണ്ടിടത്തുകൂടി ഇടതുപക്ഷം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു.ജംഗിപ്പൂര്,ഉത്തര് മാള്ഡ മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്.സഖ്യത്തിന് ഇല്ലെന്ന് കോണ്ഗ്രസ് വ്യക്തമാക്കിയിട്ടും കോണ്ഗ്രസിന്റെ നാല് സിറ്റിംഗ്സീ റ്റ് ഒഴിച്ചിട്ടായിരുന്നു ഇടതുപക്ഷം കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചത്.കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ മാല്ഡ ഉത്തര്,മാല്ഡ ദക്ഷിണ്,ജംങ്കിപൂര്,ബഹ്റാംപൂര് എന്നിവിടങ്ങള് ഒഴിച്ചിട്ടാണ് രണ്ടാംഘട്ട സ്ഥാനാര്ത്ഥി പട്ടിക ഇടതുപക്ഷം പുറത്ത് വിട്ടത്.ഇടത് സിറ്റിങ് സീറ്റുകളില് കോണ്ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്ത്ഥികളെ പിന്വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാല് സീറ്റുകള് ഒഴിച്ചിട്ട് 38 സീറ്റുകളില് ഇടതുപക്ഷം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്.സഖ്യം ആകാമെന്ന് കോണ്ഗ്രസും സിപിഎമ്മും നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും,കോണ്ഗ്രസ് ആവശ്യപ്പെട്ട സീറ്റ് ഇടതുപക്ഷം ഘടകകക്ഷികള്ക്ക് നല്കുകയായിരുന്നു.ഇതോടെയാണ് സഖ്യം വേണ്ടെന്ന് കോണ്ഗ്രസ് തീരുമാനം എടുത്തത്.ഇത് പ്രകാരം ബംഗാളില് ആകെയുള്ള 42 സീറ്റുകളിലും കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു.എന്നാല് സഖ്യത്തിനുള്ള സാധ്യത ഇടതുപക്ഷം കൈവിട്ടിരുന്നില്ല.ഇത് പ്രകാരം കോണ്ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള് ഒഴിച്ചിട്ടായിരുന്നു സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്.നീക്കുപോക്ക് ചര്ച്ചകള് അവസാനിച്ചിട്ടില്ല.കോണ്ഗ്രസ് നിലപാട് അറിഞ്ഞ ശേഷം സാഹചര്യമനുസരിച്ച് അവശേഷിക്കുന്ന നാല് സീറ്റുകളില് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുമെന്നുമായിരുന്നു സിപിഎം അധ്യക്ഷന് ബിമന് ബോസ് പറഞ്ഞത്.സ്ഥാനാര്ത്ഥികളെ പിന്വലിക്കാനുള്ള സമയ പരിധി ഇന്ന് തീരുന്ന അവസരത്തിലാണ് കോണ്ഗ്രസിനായി ഒഴിച്ചിട്ട സിറ്റിംഗ് സീറ്റുകളില് രണ്ടിടത്ത് സ്ഥാനാര്ത്ഥിയെ ഇടതുപക്ഷം നിശ്ചയിച്ചത്.ഇതോടെ ബംഗാളിലെ കോണ്ഗ്രസ് സിപിഎം സഖ്യസാധ്യത പൂര്ണ്ണമായും അവസാനിക്കുകയാണ് ### Headline : കോണ്ഗ്രസിനായി ഒഴിച്ചിട്ട നാല് സിറ്റിംഗ് സീറ്റുകളില് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ഇടതുപക്ഷം; പൂര്ണ്ണമായും അവസാനിച്ച് സഖ്യസാധ്യത
10044
ദില്ലി: അസം പൗരത്വ പട്ടിക പരസ്യപ്പെടുത്തുന്നതിനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടി സുപ്രീംകോടതി.കേന്ദ്രസര്ക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്.നേരത്തെ ജൂലൈ 31ന് പരസ്യപ്പെടുത്തണമെന്നാണ് കോടതി നിര്ദേശിച്ചിരുന്നത്.എന്നാല് ഓഗസ്റ്റ് 31 വരെ നീട്ടി നല്കി.പട്ടികയിലെ അതിര്ത്തി ജില്ലകളിലുള്ള 20 ശതമാനം പേരുകളും മറ്റു ജില്ലകളിലെ 10 ശതമാനം പേരുകളും പുനപ്പരിശോധിക്കണമെന്ന കേന്ദ്രത്തിന്റെയും അസം സര്ക്കാരിന്റെയും ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.3.23 കോടി അപേക്ഷകരാണ് അസമിലുണ്ടായിരുന്നത്.ആദ്യ പട്ടിക കഴിഞ്ഞ വര്ഷം പരസ്യമാക്കിയിരുന്നു.ഇതില് നിന്ന് 40 ലക്ഷം പേര് പുറത്തായത് വന് വിവാദമായി.ഒട്ടേറെ പേര് സുപ്രീംകോടതിയെ സമീപിച്ചു.തുടര്ന്നാണ് സുപ്രീംകോടതി മേല്നോട്ടം ഏറ്റെടുത്തത്.പട്ടികയില് ഒട്ടേറെ പരാതികളുണ്ട്.25 ലക്ഷം അപേക്ഷകര് ഒപ്പുവച്ച പരാതിയും ലഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില് തെറ്റുതിരുത്തുന്നതിന് ഇനിയും സമയം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയം കോടതിയില് ആവശ്യപ്പെട്ടിരുന്നത്.ആന്ധ്രയില് ജഗന്റെ വന് പ്രഖ്യാപനം; പുറത്തുള്ളവര്ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്ക്ക് പൗരത്വ പട്ടികയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്.മേഖലയിലെ ന്യൂനപക്ഷങ്ങളെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് നാടുകടത്താനാണ് നീക്കമെന്ന് ആരോപണം ഉയര്ന്നിരുന്നു.ബംഗാളി ഭാഷ സംസാരിക്കുന്നവര്ക്കെതിരായ നീക്കമാണിതെന്ന് ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി പറയുന്നു.എന്തുവില കൊടുത്തും പൗരത്വ രജിസ്റ്റര് തയ്യാറാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.അസമില് മാത്രമല്ല, ദേശീയ തലത്തില് പൗരത്വ രജിസ്റ്റര് തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു.നിയമവിരുദ്ധമായി ഒരു വ്യക്തി പോലും രാജ്യത്തില്ലെന്ന് ഉറപ്പാക്കുമെന്നും അന്താരാഷ്ട്ര നിയമ പ്രകാരം അത്തരക്കാരെ നാടുകടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി
അസം പൗരത്വ പട്ടിക; സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി സുപ്രീംകോടതി, കേന്ദ്ര ആവശ്യം അംഗീകരിച്ചു
https://malayalam.oneindia.com/news/india/sc-extends-time-to-publish-final-assam-nrc-to-august-31-230247.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: അസം പൗരത്വ പട്ടിക പരസ്യപ്പെടുത്തുന്നതിനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടി സുപ്രീംകോടതി.കേന്ദ്രസര്ക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്.നേരത്തെ ജൂലൈ 31ന് പരസ്യപ്പെടുത്തണമെന്നാണ് കോടതി നിര്ദേശിച്ചിരുന്നത്.എന്നാല് ഓഗസ്റ്റ് 31 വരെ നീട്ടി നല്കി.പട്ടികയിലെ അതിര്ത്തി ജില്ലകളിലുള്ള 20 ശതമാനം പേരുകളും മറ്റു ജില്ലകളിലെ 10 ശതമാനം പേരുകളും പുനപ്പരിശോധിക്കണമെന്ന കേന്ദ്രത്തിന്റെയും അസം സര്ക്കാരിന്റെയും ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.3.23 കോടി അപേക്ഷകരാണ് അസമിലുണ്ടായിരുന്നത്.ആദ്യ പട്ടിക കഴിഞ്ഞ വര്ഷം പരസ്യമാക്കിയിരുന്നു.ഇതില് നിന്ന് 40 ലക്ഷം പേര് പുറത്തായത് വന് വിവാദമായി.ഒട്ടേറെ പേര് സുപ്രീംകോടതിയെ സമീപിച്ചു.തുടര്ന്നാണ് സുപ്രീംകോടതി മേല്നോട്ടം ഏറ്റെടുത്തത്.പട്ടികയില് ഒട്ടേറെ പരാതികളുണ്ട്.25 ലക്ഷം അപേക്ഷകര് ഒപ്പുവച്ച പരാതിയും ലഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില് തെറ്റുതിരുത്തുന്നതിന് ഇനിയും സമയം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയം കോടതിയില് ആവശ്യപ്പെട്ടിരുന്നത്.ആന്ധ്രയില് ജഗന്റെ വന് പ്രഖ്യാപനം; പുറത്തുള്ളവര്ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്ക്ക് പൗരത്വ പട്ടികയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്.മേഖലയിലെ ന്യൂനപക്ഷങ്ങളെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് നാടുകടത്താനാണ് നീക്കമെന്ന് ആരോപണം ഉയര്ന്നിരുന്നു.ബംഗാളി ഭാഷ സംസാരിക്കുന്നവര്ക്കെതിരായ നീക്കമാണിതെന്ന് ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി പറയുന്നു.എന്തുവില കൊടുത്തും പൗരത്വ രജിസ്റ്റര് തയ്യാറാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.അസമില് മാത്രമല്ല, ദേശീയ തലത്തില് പൗരത്വ രജിസ്റ്റര് തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു.നിയമവിരുദ്ധമായി ഒരു വ്യക്തി പോലും രാജ്യത്തില്ലെന്ന് ഉറപ്പാക്കുമെന്നും അന്താരാഷ്ട്ര നിയമ പ്രകാരം അത്തരക്കാരെ നാടുകടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി ### Headline : അസം പൗരത്വ പട്ടിക; സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി സുപ്രീംകോടതി, കേന്ദ്ര ആവശ്യം അംഗീകരിച്ചു
10045
കൊല്ലം: കൊല്ലം നീണ്ടകരയില് കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച ശുചിത്വ സാഗരം എന്ന പദ്ധതി തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്.കടലിന്റെ അടിത്തട്ടില് അടിഞ്ഞ് കൂടി കിടക്കുന്ന പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്യുന്നതിന് വേണ്ടിയിട്ടാണ് പദ്ധതി ആരംഭിച്ചത്.ഇതുവരെ കടലില് നിന്നും അൻപതിനായിരം കിലോപ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകഴിഞ്ഞു.ട്രോളിങ്ങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയ ബോട്ടുകളിലെ വലനിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു.ഇത് കടലിലെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാകുമെന്ന് തിരച്ചറിഞ്ഞതോടെയാണ് തുറമുഖ വകുപ്പും ബോട്ട് ഓണേഴ്സ് അസോസിയേഷനും ഉള്പ്പടെ വിവിധ സംഘടനകള് കൈകോർത്തത്.രണ്ട് വർഷത്തിനിടയ്ക്ക് മത്സ്യബന്ധന ബോട്ടുകള് കടലില് നിന്നും ശേഖരിച്ചത് 55,000 കിലോഗ്രാം പ്ലാറ്റിക് മാലിന്യമാണ്.ഇത് കരയിലെത്തിച്ച് കഴുകി വൃത്തിയാക്കി പൊടിച്ച ശേഷം റോഡ് നിർമ്മാണത്തിന് നല്കി തുടങ്ങി.റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിനില് ചേർക്കാൻ പാകത്തില് 26000കിലോ പ്ലാസ്റ്റിക്കാണ് തയ്യാറാക്കിയിരിക്കുന്നത്.26 സ്ത്രീകൾ നീണ്ടകര തുറമുഖത്തിന് സമീപത്തുള്ള ഈ റിസൈക്ലിങ്ങ് യൂണിറ്റില് ജോലി നോക്കുന്നുണ്ട്.ഇവർക്ക് പ്രത്യേക പദ്ധതിയില് ഉള്പ്പെടുത്തി തുറമുഖ വകുപ്പാണ് ശമ്പളം നല്കുന്നത്.ലോക യൂത്ത് ചെസ് ചാമ്പ്യന്ഷിപ്പ്: ചെന്നൈ സ്വദേശി പ്രഗ്നാനന്ദയ്ക്ക് കിരീടം
ശുചിത്വസാഗരം പദ്ധതി ; റോഡ് നിർമാണത്തിന് 26000കിലോ പ്ലാസ്റ്റിക്
https://www.malayalamexpress.in/archives/869996/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ലം: കൊല്ലം നീണ്ടകരയില് കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച ശുചിത്വ സാഗരം എന്ന പദ്ധതി തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്.കടലിന്റെ അടിത്തട്ടില് അടിഞ്ഞ് കൂടി കിടക്കുന്ന പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്യുന്നതിന് വേണ്ടിയിട്ടാണ് പദ്ധതി ആരംഭിച്ചത്.ഇതുവരെ കടലില് നിന്നും അൻപതിനായിരം കിലോപ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകഴിഞ്ഞു.ട്രോളിങ്ങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയ ബോട്ടുകളിലെ വലനിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു.ഇത് കടലിലെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാകുമെന്ന് തിരച്ചറിഞ്ഞതോടെയാണ് തുറമുഖ വകുപ്പും ബോട്ട് ഓണേഴ്സ് അസോസിയേഷനും ഉള്പ്പടെ വിവിധ സംഘടനകള് കൈകോർത്തത്.രണ്ട് വർഷത്തിനിടയ്ക്ക് മത്സ്യബന്ധന ബോട്ടുകള് കടലില് നിന്നും ശേഖരിച്ചത് 55,000 കിലോഗ്രാം പ്ലാറ്റിക് മാലിന്യമാണ്.ഇത് കരയിലെത്തിച്ച് കഴുകി വൃത്തിയാക്കി പൊടിച്ച ശേഷം റോഡ് നിർമ്മാണത്തിന് നല്കി തുടങ്ങി.റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിനില് ചേർക്കാൻ പാകത്തില് 26000കിലോ പ്ലാസ്റ്റിക്കാണ് തയ്യാറാക്കിയിരിക്കുന്നത്.26 സ്ത്രീകൾ നീണ്ടകര തുറമുഖത്തിന് സമീപത്തുള്ള ഈ റിസൈക്ലിങ്ങ് യൂണിറ്റില് ജോലി നോക്കുന്നുണ്ട്.ഇവർക്ക് പ്രത്യേക പദ്ധതിയില് ഉള്പ്പെടുത്തി തുറമുഖ വകുപ്പാണ് ശമ്പളം നല്കുന്നത്.ലോക യൂത്ത് ചെസ് ചാമ്പ്യന്ഷിപ്പ്: ചെന്നൈ സ്വദേശി പ്രഗ്നാനന്ദയ്ക്ക് കിരീടം ### Headline : ശുചിത്വസാഗരം പദ്ധതി ; റോഡ് നിർമാണത്തിന് 26000കിലോ പ്ലാസ്റ്റിക്
10046
ബോബൻ സാമുവൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.ചിത്രത്തിലെ വാടല്ലേ വാടല്ലേ..' എന്ന ഗാനം റിലീസ് ചെയ്തു.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ലാൽ, മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങൾ.ഐടി ഫീല്ഡില് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജയൻ നടുവത്താഴത്ത്, ഡോ.രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്.ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്.വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത്.പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
അൽമല്ലുവിലെ 'വാടല്ലേ വാടല്ലേ..' എന്ന ഗാനം റിലീസ് ചെയ്തു
https://www.malayalamexpress.in/archives/1031127/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബോബൻ സാമുവൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.ചിത്രത്തിലെ വാടല്ലേ വാടല്ലേ..' എന്ന ഗാനം റിലീസ് ചെയ്തു.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ലാൽ, മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങൾ.ഐടി ഫീല്ഡില് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജയൻ നടുവത്താഴത്ത്, ഡോ.രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്.ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്.വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത്.പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ### Headline : അൽമല്ലുവിലെ 'വാടല്ലേ വാടല്ലേ..' എന്ന ഗാനം റിലീസ് ചെയ്തു
10047
ശ്രീനഗര്: മുന് ജമ്മു കശ്മീര് മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.ശനിയാഴ്ചയാണ് കശ്മീര് ഭരണകൂടത്തിന്റെ നീക്കം.ഫറൂഖ് അബ്ദുള്ളയുടെ വസതി സബ്ജയിലാക്കി മാറ്റിയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് മുന് കശ്മീര് മുഖ്യമന്ത്രിമാരായ ഒമര് അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിയ്ക്കുമൊപ്പം ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കുന്നത്.വധശിക്ഷ: നിര്ഭയ കേസിലെ പ്രതികള് സമ്മര്ദ്ദത്തിലെന്ന് റിപ്പോര്ട്ട്, നിരീക്ഷണം ശക്തമാക്കി അഞ്ച് തവണ എംപിയായിരുന്നിട്ടുള്ള ഫറൂഖ് അബ്ദുള്ളയുടെ അപേക്ഷ പരിഗണിച്ച യൂണിയന് ടെറിട്ടറി ഓഫ് ജമ്മു കശ്മീരിന്റെ ആഭ്യന്തര വകുപ്പിന്റെ ഉപദേശക സമിതിയാണ് വീട്ടുതടങ്കല് നാല് മാസത്തേക്ക് കൂടി നീട്ടാന് നിര്ദേശിച്ചത്.പിഎസ്എയ്ക്ക് കീഴിലാണ് നടപടി.അദ്ദേഹം താമസിക്കുന്ന ഗുപ്കറിലെ വീടാണ് ആഭ്യന്ത വകുപ്പ് സബ്ജയിലാക്കി മാറ്റിയിട്ടുള്ളത്.തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ ഫറൂഖ് അബ്ദുള്ള ചൂണ്ടിക്കാണിച്ചിരുന്നു.പേസ്മേക്കര് മാറ്റിവെച്ച അബ്ദുള്ള നേരത്തെ വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.പിഎസ്എസ്എയ്ക്ക് കീഴില് വീട്ടുതടങ്കലിലാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം.ആഗസ്റ്റ് അഞ്ചിന് കശ്മീര് ഭരണകൂടം വീട്ടുതടങ്കിലാക്കിയ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളില് ഉള്പ്പെടുന്നയാളാണ് ഫറൂഖ് അബ്ദുള്ള.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്ക്കാര് ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയായിരുന്നു.ഒക്ടോബര് 30നാണ് കേന്ദ്രഭരണ പ്രദേശങ്ങള് നിലവില് വന്നത്
ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല: വീട്ടുതടങ്കല് മൂന്ന് മാസത്തേക്ക് നീട്ടി! വീട്ടില് തുടരും
https://malayalam.oneindia.com/news/india/farooq-abdullah-s-detention-extended-by-3-months-under-psa-238638.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശ്രീനഗര്: മുന് ജമ്മു കശ്മീര് മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.ശനിയാഴ്ചയാണ് കശ്മീര് ഭരണകൂടത്തിന്റെ നീക്കം.ഫറൂഖ് അബ്ദുള്ളയുടെ വസതി സബ്ജയിലാക്കി മാറ്റിയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് മുന് കശ്മീര് മുഖ്യമന്ത്രിമാരായ ഒമര് അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിയ്ക്കുമൊപ്പം ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കുന്നത്.വധശിക്ഷ: നിര്ഭയ കേസിലെ പ്രതികള് സമ്മര്ദ്ദത്തിലെന്ന് റിപ്പോര്ട്ട്, നിരീക്ഷണം ശക്തമാക്കി അഞ്ച് തവണ എംപിയായിരുന്നിട്ടുള്ള ഫറൂഖ് അബ്ദുള്ളയുടെ അപേക്ഷ പരിഗണിച്ച യൂണിയന് ടെറിട്ടറി ഓഫ് ജമ്മു കശ്മീരിന്റെ ആഭ്യന്തര വകുപ്പിന്റെ ഉപദേശക സമിതിയാണ് വീട്ടുതടങ്കല് നാല് മാസത്തേക്ക് കൂടി നീട്ടാന് നിര്ദേശിച്ചത്.പിഎസ്എയ്ക്ക് കീഴിലാണ് നടപടി.അദ്ദേഹം താമസിക്കുന്ന ഗുപ്കറിലെ വീടാണ് ആഭ്യന്ത വകുപ്പ് സബ്ജയിലാക്കി മാറ്റിയിട്ടുള്ളത്.തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ ഫറൂഖ് അബ്ദുള്ള ചൂണ്ടിക്കാണിച്ചിരുന്നു.പേസ്മേക്കര് മാറ്റിവെച്ച അബ്ദുള്ള നേരത്തെ വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.പിഎസ്എസ്എയ്ക്ക് കീഴില് വീട്ടുതടങ്കലിലാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം.ആഗസ്റ്റ് അഞ്ചിന് കശ്മീര് ഭരണകൂടം വീട്ടുതടങ്കിലാക്കിയ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളില് ഉള്പ്പെടുന്നയാളാണ് ഫറൂഖ് അബ്ദുള്ള.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്ക്കാര് ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയായിരുന്നു.ഒക്ടോബര് 30നാണ് കേന്ദ്രഭരണ പ്രദേശങ്ങള് നിലവില് വന്നത് ### Headline : ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല: വീട്ടുതടങ്കല് മൂന്ന് മാസത്തേക്ക് നീട്ടി! വീട്ടില് തുടരും
10048
െയിന് സ്റ്റേഷനില് എത്തുന്നതിന് 15 മുതല് 20 മിനിറ്റ് നേരത്തെ സ്റ്റേഷനില് എത്തി സുരക്ഷാ പരിശോധനകള് പൂര്ത്തിയാക്കിയിരിക്കണമെന്നാണ് പുതിയ നിബന്ധന ന്യൂഡല്ഹി: ട്രെയിന് യാത്രയില് വീണ്ടും പരിഷ്കാരങ്ങളുമായി റെയില്വെ.യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് റെയില്വെ സ്റ്റേഷനില് ചെക്ക് ഇന് ചെയ്യണമെന്ന രീതി കൊണ്ടുവരാന് റെയില്വെ ഒരുങ്ങുന്നു.ട്രെയിന് സ്റ്റേഷനില് എത്തുന്നതിന് 15 മുതല് 20 മിനിറ്റ് നേരത്തെ സ്റ്റേഷനില് എത്തി സുരക്ഷാ പരിശോധനകള് പൂര്ത്തിയാക്കിയിരിക്കണമെന്നാണ് പുതിയ നിബന്ധന.ഈ രീതി ഉടന് പ്രാബല്യത്തില് വന്നേക്കും.ബോംബുകള് കണ്ടെത്താനും നിര്വീര്യമാക്കാനുമുള്ള സംവിധാനം, സിസിടിവി ക്യാമറ, ലഗേജുകള് പരിശോധിക്കാനുള്ള സ്കാനറുകള്, കണ്ട്രോള് യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികള് നടത്തുക.കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഇതിനോടൊപ്പം മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും.ഇതിനായി ഏകദേശം 385.06 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.റെയില്വെ സ്റ്റേഷനുകളില് തിരക്കുള്ള സമയങ്ങളില് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരെയും കര്ശന പരിശോധനകള്ക്ക് വിധേയരാകും.എന്നാല് ആദ്യഘട്ടത്തില് സ്റ്റേഷനിലേക്ക് എത്തുന്ന എട്ടോ ഒമ്പതോ യാത്രക്കാരില് ഒരാളോ ഒന്നിലേറേ പേരെയോ എന്ന കണക്കിലായിരിക്കും പരിശോധനയ്ക്ക് വിധേയരാക്കുക.കുംഭമേളയോടനുബന്ധിച്ച് നിലവില് അലഹബാദില് ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്.ഈ മാസം തന്നെ ഹൂബ്ലി റെയില്വെ സ്റ്റേഷനിലും മറ്റ് 202 റെയില്വെ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്വെ സുരക്ഷാ സേന.യാത്രക്കാര്ക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും പരിശോധനകളെന്ന് ആര്പിഎഫ് ഡയറകടര് ജനറല് അരുണ് കുമാര് പിടിഐയോട് പറഞ്ഞു
പരിശോധനകള് ശക്തമാക്കും; റെയില്വെ സ്റ്റേഷനിലും ചെക്ക് ഇന് രീതി ഒരുക്കുന്നു; യാത്രക്കാര് ഇനി നേരത്തെ എത്തണം
https://bignewskerala.com/2019/01/06/railway-new-modifications/29441/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : െയിന് സ്റ്റേഷനില് എത്തുന്നതിന് 15 മുതല് 20 മിനിറ്റ് നേരത്തെ സ്റ്റേഷനില് എത്തി സുരക്ഷാ പരിശോധനകള് പൂര്ത്തിയാക്കിയിരിക്കണമെന്നാണ് പുതിയ നിബന്ധന ന്യൂഡല്ഹി: ട്രെയിന് യാത്രയില് വീണ്ടും പരിഷ്കാരങ്ങളുമായി റെയില്വെ.യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് റെയില്വെ സ്റ്റേഷനില് ചെക്ക് ഇന് ചെയ്യണമെന്ന രീതി കൊണ്ടുവരാന് റെയില്വെ ഒരുങ്ങുന്നു.ട്രെയിന് സ്റ്റേഷനില് എത്തുന്നതിന് 15 മുതല് 20 മിനിറ്റ് നേരത്തെ സ്റ്റേഷനില് എത്തി സുരക്ഷാ പരിശോധനകള് പൂര്ത്തിയാക്കിയിരിക്കണമെന്നാണ് പുതിയ നിബന്ധന.ഈ രീതി ഉടന് പ്രാബല്യത്തില് വന്നേക്കും.ബോംബുകള് കണ്ടെത്താനും നിര്വീര്യമാക്കാനുമുള്ള സംവിധാനം, സിസിടിവി ക്യാമറ, ലഗേജുകള് പരിശോധിക്കാനുള്ള സ്കാനറുകള്, കണ്ട്രോള് യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികള് നടത്തുക.കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഇതിനോടൊപ്പം മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും.ഇതിനായി ഏകദേശം 385.06 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.റെയില്വെ സ്റ്റേഷനുകളില് തിരക്കുള്ള സമയങ്ങളില് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരെയും കര്ശന പരിശോധനകള്ക്ക് വിധേയരാകും.എന്നാല് ആദ്യഘട്ടത്തില് സ്റ്റേഷനിലേക്ക് എത്തുന്ന എട്ടോ ഒമ്പതോ യാത്രക്കാരില് ഒരാളോ ഒന്നിലേറേ പേരെയോ എന്ന കണക്കിലായിരിക്കും പരിശോധനയ്ക്ക് വിധേയരാക്കുക.കുംഭമേളയോടനുബന്ധിച്ച് നിലവില് അലഹബാദില് ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്.ഈ മാസം തന്നെ ഹൂബ്ലി റെയില്വെ സ്റ്റേഷനിലും മറ്റ് 202 റെയില്വെ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്വെ സുരക്ഷാ സേന.യാത്രക്കാര്ക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും പരിശോധനകളെന്ന് ആര്പിഎഫ് ഡയറകടര് ജനറല് അരുണ് കുമാര് പിടിഐയോട് പറഞ്ഞു ### Headline : പരിശോധനകള് ശക്തമാക്കും; റെയില്വെ സ്റ്റേഷനിലും ചെക്ക് ഇന് രീതി ഒരുക്കുന്നു; യാത്രക്കാര് ഇനി നേരത്തെ എത്തണം
10049
ദോഹ : ലോകത്തെ ഏറ്റവും സുരക്ഷിതമായ ഫിഫ ലോകകപ്പിനാകും 2022ല് തങ്ങള് ആതിഥ്യമരുളുകയെന്ന് ഖത്തര്.അതിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര് അധികൃതര്.ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള കഴിവുറ്റ പോലിസ് ഉദ്യോഗസ്ഥരെ ഖത്തറില് നിയോഗിക്കുമെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയരക്ടര് മേജര് അലി മുഹമ്മദ് അല് അലി പറഞ്ഞു.ആള്ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കുഴപ്പക്കാരായ ടീം ആരാധകരെ നിലയ്ക്കുനിര്ത്തുന്നതിലും വിദഗ്ധരായ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.ഇതുവരെ നടന്നതില് വച്ച് ഏറ്റവും സുരക്ഷിതവും സമാധാനപൂര്ണവുമായ ലോകകപ്പാണ് തങ്ങള് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹൂത്തികള്ക്ക് സൗദിയുടെ തിരിച്ചടി; യമനില് മിസൈല് വര്ഷം കഴിഞ്ഞ വര്ഷം ഫ്രാന്സില് നടന്ന യൂറോ കപ്പില് ഇംഗ്ലണ്ടിന്റെയും റഷ്യയുടെയും ആരാധകര് തമ്മില് സംഘര്ഷമുണ്ടായത് വലിയ വാര്ത്തയായിരുന്നു.ഇത്തരം അക്രമങ്ങള് വരുംമല്സരങ്ങളിലും ഉണ്ടാവാനിടയുണ്ടെന്ന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് അവ ഖത്തര് ലോകകപ്പിനിടയില് സംഭവിക്കാതിരിക്കാനുള്ള മുന്കരുതലുകള് അധികൃതര് സ്വീകരിക്കുന്നത്.ഇതിനായി വിവിധ ദേശീയവും പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സംഘടനകള്, രാഷ്ട്രങ്ങള്, ഏജന്സികള് തുടങ്ങിയവയുമായി ചര്ച്ചകള് നടത്തിക്കൊണ്ടിരിക്കുകയാണെന്നും മേജര് അലി പറഞ്ഞു.ലോകകപ്പിന് ഒരുങ്ങാന് നീണ്ട 10 വര്ഷം ലഭിച്ച ഏക രാജ്യമായിരിക്കും ഖത്തര്.അതിനാല് ഇത്തരം കാര്യങ്ങളില് മുന്കൂട്ടി പദ്ധതികള് ആവിഷ്ക്കരിക്കാന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.മധ്യപൗരസ്ത്യ ദേശത്ത് നടക്കുന്ന ആദ്യ മല്സരമെന്ന നിലയില് വിവിധ രാജ്യങ്ങളില് നിന്നായി 13 ലക്ഷം ഫുട്ബോള് ആരാധകള് ലോകകപ്പ് വേളയില് ഖത്തര് സന്ദര്ശിക്കുമെന്നാണ് അധികൃതര് വിലയിരുത്തുന്നത്.ഇവരില് ഏതാണ്ടെല്ലാ ആളുകള്ക്കും ദോഹയില് തന്നെയാണ് താമസസൗകര്യമൊരുക്കുകയെന്നതും സവിശേഷതയാണ്.ഏത് അടിയന്തര ഘട്ടങ്ങളെയും തരണം ചെയ്യാന് പാകത്തില് സുരക്ഷാ സംവിധാനങ്ങള് ഒരുക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.അഞ്ചുമാസമായി നീളുന്ന അറബ് ഉപരോധത്തെ അതിജീവിച്ചുകൊണ്ടാണ് സ്റ്റേഡിയം ഉള്പ്പെടെയുള്ള നിര്മാണ പ്രവര്ത്തനങ്ങളും മറ്റ് ഒരുക്കങ്ങളുമായി ഖത്തര് മുന്നോട്ടുപോവുന്നത്
സുരക്ഷിതമായ ഫിഫ ലോകകപ്പൊരുക്കാന് ഖത്തര്; വിദേശ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും
https://malayalam.oneindia.com/nri/qatar-to-use-foreign-police-officers-during-2022-185385.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദോഹ : ലോകത്തെ ഏറ്റവും സുരക്ഷിതമായ ഫിഫ ലോകകപ്പിനാകും 2022ല് തങ്ങള് ആതിഥ്യമരുളുകയെന്ന് ഖത്തര്.അതിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര് അധികൃതര്.ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള കഴിവുറ്റ പോലിസ് ഉദ്യോഗസ്ഥരെ ഖത്തറില് നിയോഗിക്കുമെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയരക്ടര് മേജര് അലി മുഹമ്മദ് അല് അലി പറഞ്ഞു.ആള്ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കുഴപ്പക്കാരായ ടീം ആരാധകരെ നിലയ്ക്കുനിര്ത്തുന്നതിലും വിദഗ്ധരായ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.ഇതുവരെ നടന്നതില് വച്ച് ഏറ്റവും സുരക്ഷിതവും സമാധാനപൂര്ണവുമായ ലോകകപ്പാണ് തങ്ങള് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹൂത്തികള്ക്ക് സൗദിയുടെ തിരിച്ചടി; യമനില് മിസൈല് വര്ഷം കഴിഞ്ഞ വര്ഷം ഫ്രാന്സില് നടന്ന യൂറോ കപ്പില് ഇംഗ്ലണ്ടിന്റെയും റഷ്യയുടെയും ആരാധകര് തമ്മില് സംഘര്ഷമുണ്ടായത് വലിയ വാര്ത്തയായിരുന്നു.ഇത്തരം അക്രമങ്ങള് വരുംമല്സരങ്ങളിലും ഉണ്ടാവാനിടയുണ്ടെന്ന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് അവ ഖത്തര് ലോകകപ്പിനിടയില് സംഭവിക്കാതിരിക്കാനുള്ള മുന്കരുതലുകള് അധികൃതര് സ്വീകരിക്കുന്നത്.ഇതിനായി വിവിധ ദേശീയവും പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സംഘടനകള്, രാഷ്ട്രങ്ങള്, ഏജന്സികള് തുടങ്ങിയവയുമായി ചര്ച്ചകള് നടത്തിക്കൊണ്ടിരിക്കുകയാണെന്നും മേജര് അലി പറഞ്ഞു.ലോകകപ്പിന് ഒരുങ്ങാന് നീണ്ട 10 വര്ഷം ലഭിച്ച ഏക രാജ്യമായിരിക്കും ഖത്തര്.അതിനാല് ഇത്തരം കാര്യങ്ങളില് മുന്കൂട്ടി പദ്ധതികള് ആവിഷ്ക്കരിക്കാന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.മധ്യപൗരസ്ത്യ ദേശത്ത് നടക്കുന്ന ആദ്യ മല്സരമെന്ന നിലയില് വിവിധ രാജ്യങ്ങളില് നിന്നായി 13 ലക്ഷം ഫുട്ബോള് ആരാധകള് ലോകകപ്പ് വേളയില് ഖത്തര് സന്ദര്ശിക്കുമെന്നാണ് അധികൃതര് വിലയിരുത്തുന്നത്.ഇവരില് ഏതാണ്ടെല്ലാ ആളുകള്ക്കും ദോഹയില് തന്നെയാണ് താമസസൗകര്യമൊരുക്കുകയെന്നതും സവിശേഷതയാണ്.ഏത് അടിയന്തര ഘട്ടങ്ങളെയും തരണം ചെയ്യാന് പാകത്തില് സുരക്ഷാ സംവിധാനങ്ങള് ഒരുക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.അഞ്ചുമാസമായി നീളുന്ന അറബ് ഉപരോധത്തെ അതിജീവിച്ചുകൊണ്ടാണ് സ്റ്റേഡിയം ഉള്പ്പെടെയുള്ള നിര്മാണ പ്രവര്ത്തനങ്ങളും മറ്റ് ഒരുക്കങ്ങളുമായി ഖത്തര് മുന്നോട്ടുപോവുന്നത് ### Headline : സുരക്ഷിതമായ ഫിഫ ലോകകപ്പൊരുക്കാന് ഖത്തര്; വിദേശ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും
10050
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും കനത്ത മഴ യാണ് രേഖപ്പെടുത്തുന്നത്.മഞ്ചേശ്വരത്ത് ഒഴികെ ബാക്കിയുള്ള മണ്ഡലങ്ങളിലെല്ലാം പോളിങ് വളെര മന്ദഗതിയിലാണ് നടക്കുന്നത്.പോളിങ് നിർത്തിവെക്കേണ്ട സ്ഥിതിവരെ ഉണ്ടായേക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.കനത്ത മഴ തുടരുന്നതിനിടെ പോളിംഗ് തുടരാന് ശ്രമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണ വ്യക്തമാക്കി.മഞ്ചേശ്വരത്ത് മഴ മാറി നിൽക്കുന്നു; ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് മികച്ച പോളിങ്! അതേസമയം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കമ്മീഷന് തീരുമാനിച്ചാൽ അതുമായി യുഡിഎഫ് സഹകരിക്കുമെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശന് വ്യക്തമാക്കിയിട്ടുണ്ട്.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാല് പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.ജില്ലാ കളക്ടറും തിരഞ്ഞെടുപ്പ് നിരീക്ഷകരും കനത്ത മഴയുള്ള സാഹചര്യത്തിൽ യോഗം ചേരുകയാണ്.വേണ്ടിവന്നാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണ പറഞ്ഞിരുന്നു.മഴയിൽ കുതിർന്ന് കേരളത്തിലെ വോട്ടെടുപ്പ് । മഴയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികള് വിലയിരുത്തിവരുകയാണ്.ആവശ്യമെങ്കില് വോട്ടെടുപ്പിന്റെ സമയം നീട്ടി നല്കുന്നതടക്കമുള്ള കാര്യങ്ങള് പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉള്പ്പെടെയുള്ളവര് ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ടീക്കറാം മീണ വ്യക്തമാക്കിയിരുന്നു.കനത്ത മഴ തുടരുന്ന സാഹചര്യത്തില് ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്പിള്ളയും പറഞ്ഞു
പോളിംഗ് തുടരാന് ശ്രമിക്കുകയാണെന്ന് ടിക്കാറാം മീണ, പോളിങ് മാറ്റിവെച്ചാലും സഹകരിക്കുമെന്ന് യുഡിഎഫ്
https://malayalam.oneindia.com/news/kerala/kerala-by-election-2019-tikaram-meena-says-trying-to-continue-polling-235545.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും കനത്ത മഴ യാണ് രേഖപ്പെടുത്തുന്നത്.മഞ്ചേശ്വരത്ത് ഒഴികെ ബാക്കിയുള്ള മണ്ഡലങ്ങളിലെല്ലാം പോളിങ് വളെര മന്ദഗതിയിലാണ് നടക്കുന്നത്.പോളിങ് നിർത്തിവെക്കേണ്ട സ്ഥിതിവരെ ഉണ്ടായേക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.കനത്ത മഴ തുടരുന്നതിനിടെ പോളിംഗ് തുടരാന് ശ്രമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണ വ്യക്തമാക്കി.മഞ്ചേശ്വരത്ത് മഴ മാറി നിൽക്കുന്നു; ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് മികച്ച പോളിങ്! അതേസമയം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കമ്മീഷന് തീരുമാനിച്ചാൽ അതുമായി യുഡിഎഫ് സഹകരിക്കുമെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശന് വ്യക്തമാക്കിയിട്ടുണ്ട്.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാല് പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.ജില്ലാ കളക്ടറും തിരഞ്ഞെടുപ്പ് നിരീക്ഷകരും കനത്ത മഴയുള്ള സാഹചര്യത്തിൽ യോഗം ചേരുകയാണ്.വേണ്ടിവന്നാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണ പറഞ്ഞിരുന്നു.മഴയിൽ കുതിർന്ന് കേരളത്തിലെ വോട്ടെടുപ്പ് । മഴയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികള് വിലയിരുത്തിവരുകയാണ്.ആവശ്യമെങ്കില് വോട്ടെടുപ്പിന്റെ സമയം നീട്ടി നല്കുന്നതടക്കമുള്ള കാര്യങ്ങള് പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉള്പ്പെടെയുള്ളവര് ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ടീക്കറാം മീണ വ്യക്തമാക്കിയിരുന്നു.കനത്ത മഴ തുടരുന്ന സാഹചര്യത്തില് ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്പിള്ളയും പറഞ്ഞു ### Headline : പോളിംഗ് തുടരാന് ശ്രമിക്കുകയാണെന്ന് ടിക്കാറാം മീണ, പോളിങ് മാറ്റിവെച്ചാലും സഹകരിക്കുമെന്ന് യുഡിഎഫ്
10051
ദില്ലി: ജാമിയയിലെ സംഘര്ഷത്തില് പോലീസ് അതിക്രമങ്ങളില് ആരോപണ പ്രത്യാരോപണങ്ങള് വര്ധിക്കുന്നു.കഴിഞ്ഞ ദിവസം പോലീസ് റീഡിംഗ് റൂമില് കയറി വിദ്യാര്ത്ഥികളെ മര്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.എന്നാല് പുറത്തുവന്ന പുതിയ വീഡിയോയില് പ്രതിഷേധക്കാര് പോലീസിനെതിരെ കല്ലെറിയുന്നതാണ് ഉള്ളത്.വീഡിയോയില് ഉള്ളത് വിദ്യാര്ത്ഥികള് തന്നെയാണെന്ന് സൂചനയുണ്ട്.ഇതോടെ ഇരുഭാഗത്തും പ്രശ്നങ്ങള് ഉണ്ടായെന്ന് വ്യക്തമാകുകയാണ്.അതേസമയം പ്രകോപനം ഉണ്ടാക്കിയത് വിദ്യാര്ത്ഥികളാണെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.ഡിസംബര് 15ന് വൈകീട്ട് 6.21ന് റെക്കോര്ഡ് ചെയ്ത സിസിടിവി ദൃശ്യത്തിലാണ് ഇക്കാര്യങ്ങള് ഉള്ളത്.മുഖംമൂടി ധരിച്ച പ്രതിഷേധക്കാര് പോലീസ് ഉദ്യോഗസ്ഥര്ക്ക് നേരെ കല്ലെറിയുന്നതാണ് വീഡിയോയില് ഉള്ളത്.വൈകീട്ട് 5.03ന് റെക്കോര്ഡ് ചെയ്ത സിസിടിവി ദൃശ്യത്തില് പോലീസിനെതിരെ അക്രമികള് ടിയര് ഗ്യാസ് ഉപയോഗിക്കുന്നതും കാണാം.അക്രമികളില് നിന്ന് വലിയ രീതിയിലുള്ള പ്രകോപനം പോലീസ് നേരിടേണ്ടി വന്നെന്നാണ് വ്യക്തമാകുന്നത്.6.20ന് ഉള്ള ദൃശ്യത്തില് ഗേറ്റ് നമ്പര് ഏഴിന് പുറത്ത് വെച്ച് ഒരു കൂട്ടം അക്രമികള് വലിയൊരു കല്ല് പൊട്ടിക്കുന്നതായി കാണാം.ഇത് പോലീസിന് നേരെ എറിയുന്നതിന് വേണ്ടി പൊട്ടിക്കുന്നതാണെന്ന് വ്യക്തമാണ്.അതേസമയം കേസുമായി ബന്ധപ്പെട്ട് ജാമിയയിലെ 10 വിദ്യാര്ത്ഥികളഴെ ചോദ്യം ചെയ്തെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.ക്യാമ്പസിന് അകത്തും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി.കൂടുതല് വിദ്യാര്ത്ഥികളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ ശ്രമം.അതേസമയം കല്ലെറിയുന്ന വീഡിയോയില് കൂടുതല് അന്വേഷണം നടത്തുമെന്ന് ജാമിയ കോഓര്ഡിനേഷന് കമ്മിറ്റി വ്യക്തമാക്കി.അതേസമയം ഈ വിഷയത്തില് ഇതുവരെ കോടതിയോ സര്ക്കാരോ ഇടപെട്ടിട്ടില്ല.പോലീസ് നടപടിയെ ഇരുവരും ചോദ്യം ചെയ്തിട്ടുമില്ല.എന്നാല് പോലീസുകാര്ക്ക് കല്ലേറില് പരിക്കേറ്റിട്ടുണ്ടെന്ന് ജെസിസി നേതാവ് പറഞ്ഞു
പോലീസിന് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാര്... ജാമിയയിലെ പുതിയ വീഡിയോ പുറത്ത്, വീണ്ടും ട്വിസ്റ്റ്
https://malayalam.oneindia.com/news/india/jamia-protest-new-cctv-clips-show-protesters-pelting-stones-242449.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജാമിയയിലെ സംഘര്ഷത്തില് പോലീസ് അതിക്രമങ്ങളില് ആരോപണ പ്രത്യാരോപണങ്ങള് വര്ധിക്കുന്നു.കഴിഞ്ഞ ദിവസം പോലീസ് റീഡിംഗ് റൂമില് കയറി വിദ്യാര്ത്ഥികളെ മര്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.എന്നാല് പുറത്തുവന്ന പുതിയ വീഡിയോയില് പ്രതിഷേധക്കാര് പോലീസിനെതിരെ കല്ലെറിയുന്നതാണ് ഉള്ളത്.വീഡിയോയില് ഉള്ളത് വിദ്യാര്ത്ഥികള് തന്നെയാണെന്ന് സൂചനയുണ്ട്.ഇതോടെ ഇരുഭാഗത്തും പ്രശ്നങ്ങള് ഉണ്ടായെന്ന് വ്യക്തമാകുകയാണ്.അതേസമയം പ്രകോപനം ഉണ്ടാക്കിയത് വിദ്യാര്ത്ഥികളാണെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.ഡിസംബര് 15ന് വൈകീട്ട് 6.21ന് റെക്കോര്ഡ് ചെയ്ത സിസിടിവി ദൃശ്യത്തിലാണ് ഇക്കാര്യങ്ങള് ഉള്ളത്.മുഖംമൂടി ധരിച്ച പ്രതിഷേധക്കാര് പോലീസ് ഉദ്യോഗസ്ഥര്ക്ക് നേരെ കല്ലെറിയുന്നതാണ് വീഡിയോയില് ഉള്ളത്.വൈകീട്ട് 5.03ന് റെക്കോര്ഡ് ചെയ്ത സിസിടിവി ദൃശ്യത്തില് പോലീസിനെതിരെ അക്രമികള് ടിയര് ഗ്യാസ് ഉപയോഗിക്കുന്നതും കാണാം.അക്രമികളില് നിന്ന് വലിയ രീതിയിലുള്ള പ്രകോപനം പോലീസ് നേരിടേണ്ടി വന്നെന്നാണ് വ്യക്തമാകുന്നത്.6.20ന് ഉള്ള ദൃശ്യത്തില് ഗേറ്റ് നമ്പര് ഏഴിന് പുറത്ത് വെച്ച് ഒരു കൂട്ടം അക്രമികള് വലിയൊരു കല്ല് പൊട്ടിക്കുന്നതായി കാണാം.ഇത് പോലീസിന് നേരെ എറിയുന്നതിന് വേണ്ടി പൊട്ടിക്കുന്നതാണെന്ന് വ്യക്തമാണ്.അതേസമയം കേസുമായി ബന്ധപ്പെട്ട് ജാമിയയിലെ 10 വിദ്യാര്ത്ഥികളഴെ ചോദ്യം ചെയ്തെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.ക്യാമ്പസിന് അകത്തും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി.കൂടുതല് വിദ്യാര്ത്ഥികളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ ശ്രമം.അതേസമയം കല്ലെറിയുന്ന വീഡിയോയില് കൂടുതല് അന്വേഷണം നടത്തുമെന്ന് ജാമിയ കോഓര്ഡിനേഷന് കമ്മിറ്റി വ്യക്തമാക്കി.അതേസമയം ഈ വിഷയത്തില് ഇതുവരെ കോടതിയോ സര്ക്കാരോ ഇടപെട്ടിട്ടില്ല.പോലീസ് നടപടിയെ ഇരുവരും ചോദ്യം ചെയ്തിട്ടുമില്ല.എന്നാല് പോലീസുകാര്ക്ക് കല്ലേറില് പരിക്കേറ്റിട്ടുണ്ടെന്ന് ജെസിസി നേതാവ് പറഞ്ഞു ### Headline : പോലീസിന് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാര്... ജാമിയയിലെ പുതിയ വീഡിയോ പുറത്ത്, വീണ്ടും ട്വിസ്റ്റ്
10052
ആലപ്പുഴ: തെരുവുനായ്ക്കളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ റോഡിലും വീട്ടുമുറ്റത്തും എവിടെയും തെരുവുനായ് ആക്രമണം ഭയന്ന് ജീവിക്കേണ്ട അവസ്ഥ.ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെപ്പോലും നായ്ക്കൾ വെറുതെ വിടുന്നില്ല.തുമ്പോളിയിൽ വീടിന്റെ ഗേറ്റ് പൂട്ടാനായി പുറത്തിറങ്ങുന്നതിനിടെ കാൽവഴുതി തലയിടിച്ചുവീണ് മരിച്ച മറിയാമ്മയെയും നായ്ക്കൂട്ടം കടിച്ചുകീറി.കോണ്ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്ക്കാര് വീണതോടെ കര്ണാടകം എങ്ങോട്ട്...മറിയാമ്മയുടെ തലയുടെ ഭാഗങ്ങളും കാലിന്റെ ഭാഗങ്ങളുമാണ് നായ്ക്കൾ കടിച്ചെടുത്തത്.മാലിന്യക്കൂമ്പാരങ്ങളോടുചേർന്ന് പെറ്റുപെരുകുന്ന തെരുവുനായ്ക്കളാണ് ആളുകളുടെ പേടിസ്വപ്നമായി മാറിയത്.പകൽ കാൽനടയാത്രികരെയും കുട്ടികളെയുംവരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നു.രാത്രി ബൈക്ക് യാത്രികർക്ക് പിന്നാലെയും തെരുവുനായ്ക്കൾ ഓടിയടുക്കുന്നു.ഇത് അപകടങ്ങൾക്ക് വഴിവെക്കുകയാണ്.തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം നടത്താൻ വർഷങ്ങൾക്കുമുമ്പേ തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ നിർദേശം നൽകിയിരുന്നു.എന്നാൽ, ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഇതിന് തയ്യാറായിട്ടില്ല.കായംകുളത്ത് കഴിഞ്ഞമാസമാണ് സ്കൂൾവിദ്യാർഥികളുൾപ്പെടെ പത്തുപേരെ തെരുവുനായ ആക്രമിച്ചത്.ആലപ്പുഴ ബീച്ചിലും തെരുവുനായശല്യം രൂക്ഷമാണ്.തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാൻ മൊബൈൽ സുരക്ഷ എന്നപേരിൽ മൊബൈൽ ആപ്പുവരെയായി.തെരുവുനായ്ക്കളുടെ ചിത്രം സഹിതം ആപ്പിൽ അറിയിച്ചാൽ പിടികൂടി വന്ധ്യംകരിക്കുന്നതാണിത്.ഇതെല്ലാം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.വന്ധ്യംകരിച്ചതിനേക്കാൾ നാലിരട്ടിയിലധികം നായ്ക്കൾ തെരുവിൽ അലയുന്നുണ്ട്.ഇവയെ ഉടൻ പിടികൂടി വന്ധ്യംകരിച്ചില്ലെങ്കിൽ ഇനിയും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ ഉയരും
തെരുവുനായ്ക്കൾ നാടുവിറപ്പിക്കുന്നു; ആലപ്പുഴയിൽ തെരുവു നായ ശല്യം രൂക്ഷം; നടപടിയില്ലെന്ന് ആക്ഷേപം
https://malayalam.oneindia.com/news/alappuzha/stray-dog-attack-in-alappuzha-230358.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: തെരുവുനായ്ക്കളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ റോഡിലും വീട്ടുമുറ്റത്തും എവിടെയും തെരുവുനായ് ആക്രമണം ഭയന്ന് ജീവിക്കേണ്ട അവസ്ഥ.ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെപ്പോലും നായ്ക്കൾ വെറുതെ വിടുന്നില്ല.തുമ്പോളിയിൽ വീടിന്റെ ഗേറ്റ് പൂട്ടാനായി പുറത്തിറങ്ങുന്നതിനിടെ കാൽവഴുതി തലയിടിച്ചുവീണ് മരിച്ച മറിയാമ്മയെയും നായ്ക്കൂട്ടം കടിച്ചുകീറി.കോണ്ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്ക്കാര് വീണതോടെ കര്ണാടകം എങ്ങോട്ട്...മറിയാമ്മയുടെ തലയുടെ ഭാഗങ്ങളും കാലിന്റെ ഭാഗങ്ങളുമാണ് നായ്ക്കൾ കടിച്ചെടുത്തത്.മാലിന്യക്കൂമ്പാരങ്ങളോടുചേർന്ന് പെറ്റുപെരുകുന്ന തെരുവുനായ്ക്കളാണ് ആളുകളുടെ പേടിസ്വപ്നമായി മാറിയത്.പകൽ കാൽനടയാത്രികരെയും കുട്ടികളെയുംവരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നു.രാത്രി ബൈക്ക് യാത്രികർക്ക് പിന്നാലെയും തെരുവുനായ്ക്കൾ ഓടിയടുക്കുന്നു.ഇത് അപകടങ്ങൾക്ക് വഴിവെക്കുകയാണ്.തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം നടത്താൻ വർഷങ്ങൾക്കുമുമ്പേ തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ നിർദേശം നൽകിയിരുന്നു.എന്നാൽ, ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഇതിന് തയ്യാറായിട്ടില്ല.കായംകുളത്ത് കഴിഞ്ഞമാസമാണ് സ്കൂൾവിദ്യാർഥികളുൾപ്പെടെ പത്തുപേരെ തെരുവുനായ ആക്രമിച്ചത്.ആലപ്പുഴ ബീച്ചിലും തെരുവുനായശല്യം രൂക്ഷമാണ്.തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാൻ മൊബൈൽ സുരക്ഷ എന്നപേരിൽ മൊബൈൽ ആപ്പുവരെയായി.തെരുവുനായ്ക്കളുടെ ചിത്രം സഹിതം ആപ്പിൽ അറിയിച്ചാൽ പിടികൂടി വന്ധ്യംകരിക്കുന്നതാണിത്.ഇതെല്ലാം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.വന്ധ്യംകരിച്ചതിനേക്കാൾ നാലിരട്ടിയിലധികം നായ്ക്കൾ തെരുവിൽ അലയുന്നുണ്ട്.ഇവയെ ഉടൻ പിടികൂടി വന്ധ്യംകരിച്ചില്ലെങ്കിൽ ഇനിയും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ ഉയരും ### Headline : തെരുവുനായ്ക്കൾ നാടുവിറപ്പിക്കുന്നു; ആലപ്പുഴയിൽ തെരുവു നായ ശല്യം രൂക്ഷം; നടപടിയില്ലെന്ന് ആക്ഷേപം
10053
കാസര്കോട്: ഇതര സംസ്ഥാന ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില് കണ്ടെത്തി.പൊലീസ് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.പ്രസവത്തെ തുടര്ന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് പിതാവിന്റെ മൊഴി.രാജസ്ഥാൻ സ്വദേശികളായ കാജൽ-ബാന ദമ്പതികൾ മുന്നാഴ്ച മുമ്പ് കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃതദേഹമാണ് പൊലിസ് പുറത്തെടുത്തത്.നവജാത ശിശുവിന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തും.സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞതിനാൽ മൃതദേഹം പൂർണമായും ദ്രവിച്ച നിലയിലാണ്.അതേസമയം, കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി.മാസം തികയാതെ പ്രസവിച്ചതിനെ തുടർന്നു കുട്ടി മരിച്ചു പോയെന്നും അതിനാൽ കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു എന്നുമാണ് പിതാവിന്റെ മൊഴി.എന്നാൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയാലെ മരണത്തിലുള്ള ദുരൂഹത പൂർണ്ണമായും നീക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.അഞ്ച് ദിവസം മുമ്പ് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.ഇതിനെ തുടർന്ന് ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.കാജലിന്റെ ഭർത്താവ് കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് കൂട്ടത്തിൽ ഒരാൾ ആരോപിച്ചു.ഇതേ, തുടർന്ന് പൊലിസ് നടത്തിയ ചോദ്യം ചെയ്യലിൽ കോട്ടച്ചേരി മൽസ്യമാർക്കറ്റിന് സമീപം കുഴിച്ചിട്ടതായി കാജൽ വെളിപ്പെടുത്തുകയായിരുന്നു.തുടർന്ന് കാജൽ-ബാന ദമ്പതികളെ കണ്ണൂർ പൊലിസ് ഹോസ്ദുർഗ് പൊലിസിന് കൈമാറി.ഇതിനു ശേഷമാണ് കുഞ്ഞിന്റെ മരണത്തിന്റെ ദുരൂഹത നീക്കാൻ പൊലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ജമ്മു കശ്മീരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു
കാസര്കോട് ഇതര സംസ്ഥാന ദമ്പതികളുടെ കുഞ്ഞിനെ കുഴിച്ചു മൂടിയ നിലയില് കണ്ടെത്തി
https://www.malayalamexpress.in/archives/779719/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസര്കോട്: ഇതര സംസ്ഥാന ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില് കണ്ടെത്തി.പൊലീസ് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.പ്രസവത്തെ തുടര്ന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് പിതാവിന്റെ മൊഴി.രാജസ്ഥാൻ സ്വദേശികളായ കാജൽ-ബാന ദമ്പതികൾ മുന്നാഴ്ച മുമ്പ് കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃതദേഹമാണ് പൊലിസ് പുറത്തെടുത്തത്.നവജാത ശിശുവിന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തും.സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞതിനാൽ മൃതദേഹം പൂർണമായും ദ്രവിച്ച നിലയിലാണ്.അതേസമയം, കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി.മാസം തികയാതെ പ്രസവിച്ചതിനെ തുടർന്നു കുട്ടി മരിച്ചു പോയെന്നും അതിനാൽ കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു എന്നുമാണ് പിതാവിന്റെ മൊഴി.എന്നാൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയാലെ മരണത്തിലുള്ള ദുരൂഹത പൂർണ്ണമായും നീക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.അഞ്ച് ദിവസം മുമ്പ് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.ഇതിനെ തുടർന്ന് ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.കാജലിന്റെ ഭർത്താവ് കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് കൂട്ടത്തിൽ ഒരാൾ ആരോപിച്ചു.ഇതേ, തുടർന്ന് പൊലിസ് നടത്തിയ ചോദ്യം ചെയ്യലിൽ കോട്ടച്ചേരി മൽസ്യമാർക്കറ്റിന് സമീപം കുഴിച്ചിട്ടതായി കാജൽ വെളിപ്പെടുത്തുകയായിരുന്നു.തുടർന്ന് കാജൽ-ബാന ദമ്പതികളെ കണ്ണൂർ പൊലിസ് ഹോസ്ദുർഗ് പൊലിസിന് കൈമാറി.ഇതിനു ശേഷമാണ് കുഞ്ഞിന്റെ മരണത്തിന്റെ ദുരൂഹത നീക്കാൻ പൊലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ജമ്മു കശ്മീരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു ### Headline : കാസര്കോട് ഇതര സംസ്ഥാന ദമ്പതികളുടെ കുഞ്ഞിനെ കുഴിച്ചു മൂടിയ നിലയില് കണ്ടെത്തി
10054
ആന്ധ്ര: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ 54കാരൻ ജീവനൊടുക്കി.വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന നിഗമനത്തിൽ ഇയാൾ എത്തിയത്.ഗ്രാമത്തിലെ മറ്റാരിലേക്കും രോഗം പടരാതിരിക്കാനായാണ് ഇയാൾ ജീവനൊടുക്കിയത്.ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലായിരുന്നു സംഭവം.ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.എന്നാൽ പരിശോധനകൾക്കൊടുവിൽ ഇയാൾക്ക് കൊറോണ ഇല്ലെന്ന് തെളിഞ്ഞു.ഇത് ഡോക്ടർമാർ ആവർത്തിച്ച് പറഞ്ഞെങ്കിലും ഇയാൾ വിശ്വസിച്ചില്ല.ആരും തന്റെയടുത്തേക്ക് വരരുതെന്ന് ഇയാള് ഗ്രാമീണര്ക്കും വീട്ടുകാർക്കും നിര്ദേശം നല്കിയിരുന്നു.രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള് മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന് പറഞ്ഞു.അതേസമയം, ചൈനയില് കൊറോണ മരണസംഖ്യ ഉയരുകയാണ്.മരണം ആയിരത്തി ഒരുന്നൂറ്റി പത്തായി.വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല്പ്പത്തിനാലായിരം പിന്നിട്ടു.കൊറോണ ചര്ച്ച ചെയ്യാന് ജനീവയില് 400 ഗവേഷകരുടെ ദ്വിദിന സമ്മേളനം ആരംഭിച്ചിട്ടുണ്ട്.ഒരു തീവ്രവാദിയാക്രമണത്തേക്കാള് അതിവഭീകരമെന്നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ വിശേഷിപ്പിച്ചത്.കൊറോണ വൈറസിനെ ലോകം ഒന്നാം നമ്പര് ശത്രുവായി കണ്ട് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കാന് ലോകാകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു.ഒന്നര വര്ഷത്തിനകം പുതിയ കൊറോണ വൈറസിനെ നേരിടാനുളള വാക്സിന് ലഭ്യമാകുമെന്നും ഡബ്ല്യു.എച്ച്.ഒ.അറിയിച്ചു.ഏപ്രില് മാസത്തോടെ മാത്രമേ പൂര്ണമായി കൊറോണ വൈറസ് പടരുന്നത് തടയാന് ആവുകയുള്ളൂവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഹുബെയ് പ്രവിശ്യയില് മാത്രം പുതിയതായി 1,638 കേസുകള് റിപ്പോര്ട്ട് ചെയ്തു.പെ ൻ ഷ ൻ പ്രാ യ പ രി ധി വ ർ ധി പ്പി ക്ക ൽ സ ർ ക്കാ രി ന്റെ പരിഗണനയിലില്ലെന്ന് ധനമന്ത്രി
കൊറോണ വൈറസ് ബാധയെന്ന് സംശയം; രോഗം പടരാതിരിക്കാൻ 54കാരൻ ജീവനൊടുക്കി
https://www.malayalamexpress.in/archives/1057021/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആന്ധ്ര: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ 54കാരൻ ജീവനൊടുക്കി.വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന നിഗമനത്തിൽ ഇയാൾ എത്തിയത്.ഗ്രാമത്തിലെ മറ്റാരിലേക്കും രോഗം പടരാതിരിക്കാനായാണ് ഇയാൾ ജീവനൊടുക്കിയത്.ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലായിരുന്നു സംഭവം.ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.എന്നാൽ പരിശോധനകൾക്കൊടുവിൽ ഇയാൾക്ക് കൊറോണ ഇല്ലെന്ന് തെളിഞ്ഞു.ഇത് ഡോക്ടർമാർ ആവർത്തിച്ച് പറഞ്ഞെങ്കിലും ഇയാൾ വിശ്വസിച്ചില്ല.ആരും തന്റെയടുത്തേക്ക് വരരുതെന്ന് ഇയാള് ഗ്രാമീണര്ക്കും വീട്ടുകാർക്കും നിര്ദേശം നല്കിയിരുന്നു.രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള് മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന് പറഞ്ഞു.അതേസമയം, ചൈനയില് കൊറോണ മരണസംഖ്യ ഉയരുകയാണ്.മരണം ആയിരത്തി ഒരുന്നൂറ്റി പത്തായി.വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല്പ്പത്തിനാലായിരം പിന്നിട്ടു.കൊറോണ ചര്ച്ച ചെയ്യാന് ജനീവയില് 400 ഗവേഷകരുടെ ദ്വിദിന സമ്മേളനം ആരംഭിച്ചിട്ടുണ്ട്.ഒരു തീവ്രവാദിയാക്രമണത്തേക്കാള് അതിവഭീകരമെന്നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ വിശേഷിപ്പിച്ചത്.കൊറോണ വൈറസിനെ ലോകം ഒന്നാം നമ്പര് ശത്രുവായി കണ്ട് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കാന് ലോകാകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു.ഒന്നര വര്ഷത്തിനകം പുതിയ കൊറോണ വൈറസിനെ നേരിടാനുളള വാക്സിന് ലഭ്യമാകുമെന്നും ഡബ്ല്യു.എച്ച്.ഒ.അറിയിച്ചു.ഏപ്രില് മാസത്തോടെ മാത്രമേ പൂര്ണമായി കൊറോണ വൈറസ് പടരുന്നത് തടയാന് ആവുകയുള്ളൂവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഹുബെയ് പ്രവിശ്യയില് മാത്രം പുതിയതായി 1,638 കേസുകള് റിപ്പോര്ട്ട് ചെയ്തു.പെ ൻ ഷ ൻ പ്രാ യ പ രി ധി വ ർ ധി പ്പി ക്ക ൽ സ ർ ക്കാ രി ന്റെ പരിഗണനയിലില്ലെന്ന് ധനമന്ത്രി ### Headline : കൊറോണ വൈറസ് ബാധയെന്ന് സംശയം; രോഗം പടരാതിരിക്കാൻ 54കാരൻ ജീവനൊടുക്കി
10055
അമൃത്സർ: പഞ്ചാബിലെ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 23 മരണം.നിരവധിയാളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്.മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന പടക്ക നിർമാണ ഫാട്കറിയുടെയുള്ളിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു.പഞ്ചാബിലെ ബടാല ടൗണിനടുത്താണ് സ്ഫോടനം ഉണ്ടായത്.ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിച്ചു: മലയാളികളുടെ മോചനം ഉടൻ!! കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയം ഉണ്ട്.ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.സ്ഫോടനത്തിൽ ഫാക്ടറി പൂർണമായും കത്തി നശിച്ചു.ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ജനവാസ കേന്ദ്രത്തിൽ പടക്ക നിർമാണ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.രക്ഷപെട്ടവർക്ക് വൈദ്യസഹായം എത്തിക്കുന്നതിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുകയും ചെയ്യുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മറ്റു കാര്യങ്ങൾ പിന്നീട് പരിഗണിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് സ്ഫോടനം ഉണ്ടായതെന്നും വലിയ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.മധ്യപ്രദേശ് കോൺഗ്രസിൽ കലഹം രൂക്ഷം; മന്ത്രിമാരെ കേൾക്കണമെന്ന് കമൽനാഥിനോട് സിന്ധ്യ സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഒരു ഗുരുദ്വാരയും, കംപ്യൂട്ടർ സെന്ററും അടക്കമുളള കെട്ടിടങ്ങൾ ഭാഗികമായി തകർന്നു.കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറുകളും കത്തി നശിച്ചു.ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.ഗുരുനാനാക് ദേവ്ജിയുടെ 550ാം ജന്മവാർഷിക ആഘോഷങ്ങൾക്കായി നഗരം ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.2017ൽ ഇതേ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നിരവധി പരാതികൾ നൽകിയിരുന്നതാണ് പ്രദേശവാസികൾ പറയുന്നു.സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 2 ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പരുക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും നൽകും
പഞ്ചാബിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 23 മരണം; തിരച്ചിൽ തുടരുന്നു, അന്വേഷണത്തിന് ഉത്തരവ്
https://malayalam.oneindia.com/news/india/blast-in-punjab-firecracker-factory-many-killed-orders-probe-233043.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അമൃത്സർ: പഞ്ചാബിലെ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 23 മരണം.നിരവധിയാളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്.മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന പടക്ക നിർമാണ ഫാട്കറിയുടെയുള്ളിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു.പഞ്ചാബിലെ ബടാല ടൗണിനടുത്താണ് സ്ഫോടനം ഉണ്ടായത്.ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിച്ചു: മലയാളികളുടെ മോചനം ഉടൻ!! കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയം ഉണ്ട്.ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.സ്ഫോടനത്തിൽ ഫാക്ടറി പൂർണമായും കത്തി നശിച്ചു.ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ജനവാസ കേന്ദ്രത്തിൽ പടക്ക നിർമാണ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.രക്ഷപെട്ടവർക്ക് വൈദ്യസഹായം എത്തിക്കുന്നതിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുകയും ചെയ്യുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മറ്റു കാര്യങ്ങൾ പിന്നീട് പരിഗണിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് സ്ഫോടനം ഉണ്ടായതെന്നും വലിയ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.മധ്യപ്രദേശ് കോൺഗ്രസിൽ കലഹം രൂക്ഷം; മന്ത്രിമാരെ കേൾക്കണമെന്ന് കമൽനാഥിനോട് സിന്ധ്യ സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഒരു ഗുരുദ്വാരയും, കംപ്യൂട്ടർ സെന്ററും അടക്കമുളള കെട്ടിടങ്ങൾ ഭാഗികമായി തകർന്നു.കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറുകളും കത്തി നശിച്ചു.ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.ഗുരുനാനാക് ദേവ്ജിയുടെ 550ാം ജന്മവാർഷിക ആഘോഷങ്ങൾക്കായി നഗരം ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.2017ൽ ഇതേ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നിരവധി പരാതികൾ നൽകിയിരുന്നതാണ് പ്രദേശവാസികൾ പറയുന്നു.സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 2 ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പരുക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും നൽകും ### Headline : പഞ്ചാബിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 23 മരണം; തിരച്ചിൽ തുടരുന്നു, അന്വേഷണത്തിന് ഉത്തരവ്
10056
തൃശൂർ : വീട് ലഭിക്കാത്തവർക്ക് വീട് ലഭിക്കാനുള്ള സാഹചര്യമൊരുക്കി ലൈഫ് പദ്ധതി തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്.മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൈഫ് മിഷനിൽ ഉൾപ്പെടാത്ത ഇനിയും ഭൂമി കിട്ടാത്തവരെ കണ്ടെത്തി അവർക്കും വീട് നൽകണം.എല്ലാവർക്കും പാർപ്പിടം എന്ന സങ്കൽപത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണ് ലൈഫ് മിഷൻ.എല്ലാവർക്കും വീട് എന്നത് യാഥാർത്ഥ്യമാകുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 857 വീടുകളാണ് പൂർത്തീകരിച്ചത്.ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മതിലകം, എസ് എൻ പുരം, എടവിലങ്ങ്, എറിയാട്, എടതുരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായാണ് വീടുകൾ പണിതത്.സംസ്ഥാന തലത്തിൽ ജനുവരി 26 ന് നടക്കുന്ന പൂർത്തീകരണ പ്രഖ്യാപനത്തിന് മുന്നോടിയായാണ് കുടുംബസംഗമവും അദാലത്തും നടത്തിയത്.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കാനാണ് കുടുംബസംഗമത്തോടൊപ്പം അദാലത്തും നടത്തിയത്.20 സർക്കാർ വകുപ്പുകളുടെ കീഴിൽ മികച്ച സേവനങ്ങളും ഒരുക്കിയിരുന്നു.കേരളത്തിലെ അർഹരായ ഭൂരഹിത ഭവന രഹിതർക്ക് സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന തരത്തിൽ സുരക്ഷിതവും മാന്യമായ വീടുകൾ നൽകുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം.ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.ദാരിദ്ര്യ ലഘൂകരണ വിഭാഗം പദ്ധതി ഡയറക്ടർ സെറീന റഹ്മാൻ പദ്ധതി അവതരിപ്പിച്ചു
ലൈഫ് പദ്ധതി തുടരും: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
https://www.malayalamexpress.in/archives/1021716/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ : വീട് ലഭിക്കാത്തവർക്ക് വീട് ലഭിക്കാനുള്ള സാഹചര്യമൊരുക്കി ലൈഫ് പദ്ധതി തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്.മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൈഫ് മിഷനിൽ ഉൾപ്പെടാത്ത ഇനിയും ഭൂമി കിട്ടാത്തവരെ കണ്ടെത്തി അവർക്കും വീട് നൽകണം.എല്ലാവർക്കും പാർപ്പിടം എന്ന സങ്കൽപത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണ് ലൈഫ് മിഷൻ.എല്ലാവർക്കും വീട് എന്നത് യാഥാർത്ഥ്യമാകുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 857 വീടുകളാണ് പൂർത്തീകരിച്ചത്.ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മതിലകം, എസ് എൻ പുരം, എടവിലങ്ങ്, എറിയാട്, എടതുരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായാണ് വീടുകൾ പണിതത്.സംസ്ഥാന തലത്തിൽ ജനുവരി 26 ന് നടക്കുന്ന പൂർത്തീകരണ പ്രഖ്യാപനത്തിന് മുന്നോടിയായാണ് കുടുംബസംഗമവും അദാലത്തും നടത്തിയത്.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കാനാണ് കുടുംബസംഗമത്തോടൊപ്പം അദാലത്തും നടത്തിയത്.20 സർക്കാർ വകുപ്പുകളുടെ കീഴിൽ മികച്ച സേവനങ്ങളും ഒരുക്കിയിരുന്നു.കേരളത്തിലെ അർഹരായ ഭൂരഹിത ഭവന രഹിതർക്ക് സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന തരത്തിൽ സുരക്ഷിതവും മാന്യമായ വീടുകൾ നൽകുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം.ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.ദാരിദ്ര്യ ലഘൂകരണ വിഭാഗം പദ്ധതി ഡയറക്ടർ സെറീന റഹ്മാൻ പദ്ധതി അവതരിപ്പിച്ചു ### Headline : ലൈഫ് പദ്ധതി തുടരും: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
10057
മലപ്പുറം: എടപ്പാള് തീയറ്റര് പീഡനക്കേസില് ചങ്ങരംകുളം എസ്ഐ കെജി ബേബി അറസ്റ്റില്.തീയറ്ററിലെ പീഡനം സംബന്ധിച്ച് തെളിവ് സഹിതം പരാതി നല്കിയിട്ടും കേസ് എടുക്കാന് തയ്യാറാവാത്തതിനാണ് എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.നിലവില് സസ്പെന്ഷനിലാണ് കെജി ബേബി.നേരത്തെ ഇയാള്ക്ക് എതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.എന്നാല് കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്ന്നിരുന്നു.എടപ്പാളിലെ തിയറ്റര് ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.അറസ്റ്റിന് തൊട്ട് പിന്നാലെ എസ്ഐയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.എടപ്പാള് തീയറ്റര് പീഡനക്കേസില് പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരില് പോലീസ് കടുത്ത വിമര്ശനം നേരിടുകയാണ്.ഏപ്രില് 18ന് തിയറ്ററിനകത്ത് വെച്ച് പെണ്കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം 25നാണ് ചൈല്ഡ് ലൈന് പ്രവര്ത്തകരെ തിയറ്റര് ഉടമ അറിയിക്കുന്നത്.തൊട്ടടുത്ത ദിവസം തന്നെ ദൃശ്യങ്ങള് സഹിതം വിവരങ്ങള് ചൈല്ഡ്ലൈന് പോലീസിന് കൈമാറുകയുണ്ടായി.കേസെടുക്കാനുള്ള ശുപാര്ശയും നല്കി.എന്നാല് പോലീസ് സംഭവത്തില് കേസെടുക്കാന് തയ്യാറായില്ല.മാധ്യമങ്ങള് വാര്ത്ത പുറത്ത് വിട്ടതോടെ വലിയ വിവാദത്തിലേക്ക് കാര്യങ്ങള് നീങ്ങി.ഇതേത്തുടര്ന്ന് മാത്രമാണ് പോലീസ് കേസെടുത്തത്.അതുവരെ പ്രതിയെ കണ്ടെത്താനോ കുട്ടിയെയും മാതാവിനേയും കണ്ടെത്താനോ പോലീസ് ഒന്നും ചെയ്തില്ല.ഇതേത്തുടര്ന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ചങ്ങരംകുളം എസ്ഐയെ സസ്പെന്ഡ് ചെയ്യാന് നിര്ദേശം നല്കിയത്.പോക്സോ നിയമത്തിലെ 21,19,ഐപിസി 196 എന്നീ വകുപ്പുകാണ് എസ്ഐക്കെതിരെ ചുമത്തിയിരിക്കുന്നത്.രണ്ട് വര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ
എടപ്പാള് തീയറ്റര് പീഡനക്കേസില് ചങ്ങരംകുളം എസ്ഐ അറസ്റ്റിൽ.. പിന്നാലെ എസ്ഐയ്ക്ക് ജാമ്യം
https://malayalam.oneindia.com/news/kerala/edappal-case-si-arrested-201680.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം: എടപ്പാള് തീയറ്റര് പീഡനക്കേസില് ചങ്ങരംകുളം എസ്ഐ കെജി ബേബി അറസ്റ്റില്.തീയറ്ററിലെ പീഡനം സംബന്ധിച്ച് തെളിവ് സഹിതം പരാതി നല്കിയിട്ടും കേസ് എടുക്കാന് തയ്യാറാവാത്തതിനാണ് എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.നിലവില് സസ്പെന്ഷനിലാണ് കെജി ബേബി.നേരത്തെ ഇയാള്ക്ക് എതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.എന്നാല് കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്ന്നിരുന്നു.എടപ്പാളിലെ തിയറ്റര് ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.അറസ്റ്റിന് തൊട്ട് പിന്നാലെ എസ്ഐയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.എടപ്പാള് തീയറ്റര് പീഡനക്കേസില് പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരില് പോലീസ് കടുത്ത വിമര്ശനം നേരിടുകയാണ്.ഏപ്രില് 18ന് തിയറ്ററിനകത്ത് വെച്ച് പെണ്കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം 25നാണ് ചൈല്ഡ് ലൈന് പ്രവര്ത്തകരെ തിയറ്റര് ഉടമ അറിയിക്കുന്നത്.തൊട്ടടുത്ത ദിവസം തന്നെ ദൃശ്യങ്ങള് സഹിതം വിവരങ്ങള് ചൈല്ഡ്ലൈന് പോലീസിന് കൈമാറുകയുണ്ടായി.കേസെടുക്കാനുള്ള ശുപാര്ശയും നല്കി.എന്നാല് പോലീസ് സംഭവത്തില് കേസെടുക്കാന് തയ്യാറായില്ല.മാധ്യമങ്ങള് വാര്ത്ത പുറത്ത് വിട്ടതോടെ വലിയ വിവാദത്തിലേക്ക് കാര്യങ്ങള് നീങ്ങി.ഇതേത്തുടര്ന്ന് മാത്രമാണ് പോലീസ് കേസെടുത്തത്.അതുവരെ പ്രതിയെ കണ്ടെത്താനോ കുട്ടിയെയും മാതാവിനേയും കണ്ടെത്താനോ പോലീസ് ഒന്നും ചെയ്തില്ല.ഇതേത്തുടര്ന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ചങ്ങരംകുളം എസ്ഐയെ സസ്പെന്ഡ് ചെയ്യാന് നിര്ദേശം നല്കിയത്.പോക്സോ നിയമത്തിലെ 21,19,ഐപിസി 196 എന്നീ വകുപ്പുകാണ് എസ്ഐക്കെതിരെ ചുമത്തിയിരിക്കുന്നത്.രണ്ട് വര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ ### Headline : എടപ്പാള് തീയറ്റര് പീഡനക്കേസില് ചങ്ങരംകുളം എസ്ഐ അറസ്റ്റിൽ.. പിന്നാലെ എസ്ഐയ്ക്ക് ജാമ്യം
10058
യാന്ഗോണ്: മ്യാന്മറിലെ വിഘടനവാദ സംഘടനയായ അരാകന് ആര്മിയുടെ തടങ്കലില് കഴിഞ്ഞ ഇന്ത്യക്കാരന് മരിച്ചു.വിനൂ ഗോപാല് എന്നയാളാണ് മരണപ്പെട്ടത്.കണ്സ്ട്രക്ഷന് അഡൈ്വസറായിരുന്ന വിനൂവിനെ കുറിച്ചുള്ള മറ്റു വിവരങ്ങള് ലഭ്യമല്ല.വിനൂ ഗോപാലടക്കം അഞ്ച് ഇന്ത്യക്കാരെയും ഒരു മ്യാന്മാര് എം.പി ഉള്പ്പെടുന്ന പത്തംഗ സംഘത്തെയുമാണ് തീവ്രവാദികള് തട്ടിക്കൊണ്ടു പോയിരുന്നത്.വിനൂ ഗോപാലിന്റെ മൃതദേഹം വിട്ടു നല്കിയതിനൊപ്പം ഏഴു പേരെ അരാകന് ആര്മി വിട്ടയച്ചിട്ടുണ്ട്.വിജയ് കുമാര് സിങ്, നങ്ഷന്ബോക് സുയാം, രാകേഷ് ശര്മ്മ, അജയ് കോത്തിയാല് എന്നിവരാണ് മോചിതരായ ഇന്ത്യക്കാര്.ശ്വാസതടസം കാരണമാണ് ഗോപാല് മരണപ്പെട്ടതെന്നും അദ്ദേഹത്തിന് വൈദ്യ സഹായം നല്കിയിരുന്നെന്നും അരാകന് ആര്മി പുറത്തു വിട്ട പ്രസ്താവനയില് പറയുന്നു.പ്രമേഹവും ഹൃദ്രോഗത്തിനും ഗോപാലിന് മരുന്ന് നല്കിയിരുന്നതായി പ്രസ്താവനയില് പറയുന്നു.മ്യാന്മാറില് ബുദ്ധമതക്കാരുടെ സ്വയംഭരണത്തിനായി യുദ്ധം ചെയ്യുന്ന സംഘടനയാണ് അരാകന് ആര്മി.സംഘര്ഷ മേഖലകളില് മ്യാന്മാര് സൈനികര്ക്കായി പരിശോധന നടത്താറുണ്ടെന്നും ഇത്തരത്തില് കലാദന് നദിയില് വെച്ച് സ്പീഡ് ബോട്ടില് വെച്ചാണ് ഇന്ത്യക്കാരടക്കമുള്ളവരെ പിടികൂടിയതെന്നും സംഘടന പറഞ്ഞു.ആസിയാന് സമ്മേളനത്തിനിടെ ബാങ്കോക്കില് മ്യാന്മാര് സ്റ്റേറ്റ് കൗണ്സിലര് ഓങ് സാങ് സൂചിയെ പ്രധാനമന്ത്രി സന്ദര്ശിച്ച ദിവസം തന്നെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്
മ്യാന്മാറില് തീവ്രവാദികള് തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരന് മരിച്ചു
https://malayalam.oneindia.com/news/international/indian-dies-in-custody-of-myanmar-rebels-236315.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : യാന്ഗോണ്: മ്യാന്മറിലെ വിഘടനവാദ സംഘടനയായ അരാകന് ആര്മിയുടെ തടങ്കലില് കഴിഞ്ഞ ഇന്ത്യക്കാരന് മരിച്ചു.വിനൂ ഗോപാല് എന്നയാളാണ് മരണപ്പെട്ടത്.കണ്സ്ട്രക്ഷന് അഡൈ്വസറായിരുന്ന വിനൂവിനെ കുറിച്ചുള്ള മറ്റു വിവരങ്ങള് ലഭ്യമല്ല.വിനൂ ഗോപാലടക്കം അഞ്ച് ഇന്ത്യക്കാരെയും ഒരു മ്യാന്മാര് എം.പി ഉള്പ്പെടുന്ന പത്തംഗ സംഘത്തെയുമാണ് തീവ്രവാദികള് തട്ടിക്കൊണ്ടു പോയിരുന്നത്.വിനൂ ഗോപാലിന്റെ മൃതദേഹം വിട്ടു നല്കിയതിനൊപ്പം ഏഴു പേരെ അരാകന് ആര്മി വിട്ടയച്ചിട്ടുണ്ട്.വിജയ് കുമാര് സിങ്, നങ്ഷന്ബോക് സുയാം, രാകേഷ് ശര്മ്മ, അജയ് കോത്തിയാല് എന്നിവരാണ് മോചിതരായ ഇന്ത്യക്കാര്.ശ്വാസതടസം കാരണമാണ് ഗോപാല് മരണപ്പെട്ടതെന്നും അദ്ദേഹത്തിന് വൈദ്യ സഹായം നല്കിയിരുന്നെന്നും അരാകന് ആര്മി പുറത്തു വിട്ട പ്രസ്താവനയില് പറയുന്നു.പ്രമേഹവും ഹൃദ്രോഗത്തിനും ഗോപാലിന് മരുന്ന് നല്കിയിരുന്നതായി പ്രസ്താവനയില് പറയുന്നു.മ്യാന്മാറില് ബുദ്ധമതക്കാരുടെ സ്വയംഭരണത്തിനായി യുദ്ധം ചെയ്യുന്ന സംഘടനയാണ് അരാകന് ആര്മി.സംഘര്ഷ മേഖലകളില് മ്യാന്മാര് സൈനികര്ക്കായി പരിശോധന നടത്താറുണ്ടെന്നും ഇത്തരത്തില് കലാദന് നദിയില് വെച്ച് സ്പീഡ് ബോട്ടില് വെച്ചാണ് ഇന്ത്യക്കാരടക്കമുള്ളവരെ പിടികൂടിയതെന്നും സംഘടന പറഞ്ഞു.ആസിയാന് സമ്മേളനത്തിനിടെ ബാങ്കോക്കില് മ്യാന്മാര് സ്റ്റേറ്റ് കൗണ്സിലര് ഓങ് സാങ് സൂചിയെ പ്രധാനമന്ത്രി സന്ദര്ശിച്ച ദിവസം തന്നെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് ### Headline : മ്യാന്മാറില് തീവ്രവാദികള് തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരന് മരിച്ചു
10059
തൃശൂര്: സിപിഐയില് നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ തൃശൂര് എടവിലങ്ങ് പഞ്ചായത്ത് മുന് പ്രസിഡിന്റ് ടിഎം ഷാഫിയെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യാനാക്കി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില് ടിഎം ഷാഫി കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തിരുന്നു.ഇതിന് പിന്നാലെ ഷാഫിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുകയായിരുന്നു.ഷാഫി കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതായി കണ്ടെത്തിയ കമ്മീഷന് അദ്ദേഹത്തെ ആറു വര്ഷത്തേക്ക് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് അയോഗ്യനാക്കുകയായിരുന്നു.മദ്യലഹരിയില് ഡിവൈഎഫ്ഐക്കാരന് നേരെ പുളിച്ച തെറി; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ രാജിവെപ്പിച്ചു പാര്ട്ടി നല്കിയ വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്ത് ഷാഫി പാര്ട്ടിയുടെ മറ്റൊരു അംഗമായ സുമ വല്സന്റെ വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു.ഇതേ തുടര്ന്ന് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഐ സ്ഥാനാര്ത്ഥി മിനി തങ്കപ്പന് പരാജയപ്പെട്ടു.പാര്ട്ടിയിലെ ധാരണ പ്രകാരം രണ്ട് വര്ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഷാഫി.സ്ഥാനം ഒഴിഞ്ഞതിന് ശേഷം പാര്ട്ടി നേതൃത്വവുമായി അകല്ച്ചയിലായിരുന്നു ഇദ്ദേഹം.വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഷാഫിയുടെ വോട്ട് ബിജെപിക്കായിരുന്നു ലഭിച്ചത്.ഇതോടൊപ്പം സുമാ വല്സന്റെയും സിപിഎം അംഗമായ കെ കെ രമേഷ് ബാബുവിന്റെയും വോട്ട് അസാധുവായതോടെ ബിജെപിയിലെ സജിത അമ്പാടി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.കുറുമാറി വോട്ട് ചെയ്ത ഷാഫിയെ നേരത്തെ പാര്ട്ടിയില് നിന്നും സിപിഐ പുറത്താക്കിയിരുന്നു.ആറ് മാസത്തിന് ശേഷം സജിത അമ്പാടിക്കെതിരെ കോണ്ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ടി എം ഷാഫി, കെ കെ രമേഷ് ബാബുവിന്റെയും പിന്തുണയോടെയായിരുന്നു പാസായത്
ബിജെപിയിലേക്ക് കൂറുമാറിയ സിപിഐ മുന്പഞ്ചായത്ത് വൈസ് പ്രസിഡന്റിന് കിട്ടിയത് എട്ടിന്റെ പണി; അയോഗ്യത
https://malayalam.oneindia.com/news/india/former-cpi-panchayat-president-disqualified-thrissur-230024.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: സിപിഐയില് നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ തൃശൂര് എടവിലങ്ങ് പഞ്ചായത്ത് മുന് പ്രസിഡിന്റ് ടിഎം ഷാഫിയെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യാനാക്കി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില് ടിഎം ഷാഫി കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തിരുന്നു.ഇതിന് പിന്നാലെ ഷാഫിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുകയായിരുന്നു.ഷാഫി കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതായി കണ്ടെത്തിയ കമ്മീഷന് അദ്ദേഹത്തെ ആറു വര്ഷത്തേക്ക് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് അയോഗ്യനാക്കുകയായിരുന്നു.മദ്യലഹരിയില് ഡിവൈഎഫ്ഐക്കാരന് നേരെ പുളിച്ച തെറി; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ രാജിവെപ്പിച്ചു പാര്ട്ടി നല്കിയ വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്ത് ഷാഫി പാര്ട്ടിയുടെ മറ്റൊരു അംഗമായ സുമ വല്സന്റെ വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു.ഇതേ തുടര്ന്ന് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഐ സ്ഥാനാര്ത്ഥി മിനി തങ്കപ്പന് പരാജയപ്പെട്ടു.പാര്ട്ടിയിലെ ധാരണ പ്രകാരം രണ്ട് വര്ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഷാഫി.സ്ഥാനം ഒഴിഞ്ഞതിന് ശേഷം പാര്ട്ടി നേതൃത്വവുമായി അകല്ച്ചയിലായിരുന്നു ഇദ്ദേഹം.വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഷാഫിയുടെ വോട്ട് ബിജെപിക്കായിരുന്നു ലഭിച്ചത്.ഇതോടൊപ്പം സുമാ വല്സന്റെയും സിപിഎം അംഗമായ കെ കെ രമേഷ് ബാബുവിന്റെയും വോട്ട് അസാധുവായതോടെ ബിജെപിയിലെ സജിത അമ്പാടി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.കുറുമാറി വോട്ട് ചെയ്ത ഷാഫിയെ നേരത്തെ പാര്ട്ടിയില് നിന്നും സിപിഐ പുറത്താക്കിയിരുന്നു.ആറ് മാസത്തിന് ശേഷം സജിത അമ്പാടിക്കെതിരെ കോണ്ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ടി എം ഷാഫി, കെ കെ രമേഷ് ബാബുവിന്റെയും പിന്തുണയോടെയായിരുന്നു പാസായത് ### Headline : ബിജെപിയിലേക്ക് കൂറുമാറിയ സിപിഐ മുന്പഞ്ചായത്ത് വൈസ് പ്രസിഡന്റിന് കിട്ടിയത് എട്ടിന്റെ പണി; അയോഗ്യത
10060
സൈമൺ ബ്രിട്ടോ ആണ്..." മൊബൈൽ ഫോണിന്റെ അങ്ങേതലയ്ക്കൽ നിന്നും ഒരു സൗഹൃദസ്വരം.കൗതുകം തോന്നി.വളരെ യാദൃശ്ചികം! മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയം ഏല്പിച്ച പരിക്കുമായി ജീവിക്കുന്ന രക്തസാക്ഷി.എതിരാളികളുടെ കത്തിമുനയിൽ ഒരു ജീവിതത്തിന്റെ പാതി എരിഞ്ഞടങ്ങിയതിന്റെ ഞെട്ടിക്കുന്ന ആൾരൂപം.അരയ്ക്കുകീഴെ ചലനമറ്റുപോയെങ്കിലും സൈമൺ ബ്രിട്ടോ മനസ്സുകൊണ്ടിന്നും കരുത്തനാണ്.വിധിയെക്കുറിച്ചൊന്നും പഴിക്കാനോ പരിതപിക്കാനോ നേരമില; രാഷ്ട്രീയ സാംസ്കാരിക പ്രവർത്തക, നിയമസഭാ സാമാജികൻ, എഴുത്തുകാരൻ, പ്രസംഗകൻ... സൈമൺ ബ്രിട്ടോയെ എതിരാളികളുടെ കത്തിക്ക് തളർത്താനായില്ലെന്ന് അദ്ദേഹത്തിന്റെ നിശ്ചയദാർഡ്യത്തോടെയുള്ള ചിന്തയും പ്രവർത്തികളും തെളിയിക്കുന്നു.ഇപ്പോൾ കല്പറ്റയിലാണെന്ന് പറഞ്ഞ് ഫോണി െൻ ഇങ്ങേത്തലയ്ക്കൽ ഈയുള്ളവൻ വെമ്പി."മാവേലിക്കര ബിഷപ്പ്മൂറിൽ ഒരു ചടങ്ങിന് വന്നു.നിങ്ങളെ രണ്ടാളെയും കാണണന്ന് ആഗ്രഹം".പെട്ടെന്ന് കണിയുടെ സ്കൂളുമായി ബന്ധപ്പെട്ടു.അവർ വീട്ടിലേയ്ക്ക്.അപ്പോഴേയ്ക്കും ആ ധീരസഖാവ് 'കിളിപ്പാട്ടി'ലെത്തിയിരുന്നു.മുറ്റത്ത് നിവർത്തിയിട്ട മെത്തയിലേക്ക്, മൂന്നുപേർ കാറിൽ നിന്ന് താങ്ങിയിറക്കിക്കിടത്തി.ക്ഷീണിതനെങ്കിലും ഏറെ സംസാരിച്ചുവത്രെന്ന ഉൺമയിലേക്ക് ലേഖനം പറഞ്ഞുകൊടുത്തു.തളരാത്ത മനസ്സ്.ചായ കുടിക്കില്ല.പകരം ജാപ്പി.സൈമൺ ബ്രിട്ടോയുടെ 'അഗ്രഗാമി'ക്കുശേഷമുള്ള നോവൽ 'മഹാരൗദ്രം' കോപ്പി ഒപ്പിട്ട് നൽകി.മൂന്നാമത്തെ നോവൽ തയ്യാറായത്രെ.സീന ഭാസ്കറിനെയും കൂട്ടി ഇനിയും വരാമെന്ന് പറഞ്ഞ് പോകാൻ നേരം കിളിപ്പാട്ടിൽ നിന്നും ഒപ്പം കൂട്ടിയത് അല്പം പച്ചചീര, ചാമ്പയ്ക്ക... സന്തോഷം സഖാവേ, അതിരുകളില്ലാത്ത ഈ മഹാസൗഹൃദം നീണാൾ വാഴട്ടെ...അഭിപ്രായങ്ങൾ
സൈമൺ ബ്രിട്ടോ ഃ സൗഹൃദത്തിന്റെ മഹാസമുദ്രം
http://www.puzha.com/blog/unma-nooranadu_mohan-essay5_may15_07/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സൈമൺ ബ്രിട്ടോ ആണ്..." മൊബൈൽ ഫോണിന്റെ അങ്ങേതലയ്ക്കൽ നിന്നും ഒരു സൗഹൃദസ്വരം.കൗതുകം തോന്നി.വളരെ യാദൃശ്ചികം! മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയം ഏല്പിച്ച പരിക്കുമായി ജീവിക്കുന്ന രക്തസാക്ഷി.എതിരാളികളുടെ കത്തിമുനയിൽ ഒരു ജീവിതത്തിന്റെ പാതി എരിഞ്ഞടങ്ങിയതിന്റെ ഞെട്ടിക്കുന്ന ആൾരൂപം.അരയ്ക്കുകീഴെ ചലനമറ്റുപോയെങ്കിലും സൈമൺ ബ്രിട്ടോ മനസ്സുകൊണ്ടിന്നും കരുത്തനാണ്.വിധിയെക്കുറിച്ചൊന്നും പഴിക്കാനോ പരിതപിക്കാനോ നേരമില; രാഷ്ട്രീയ സാംസ്കാരിക പ്രവർത്തക, നിയമസഭാ സാമാജികൻ, എഴുത്തുകാരൻ, പ്രസംഗകൻ... സൈമൺ ബ്രിട്ടോയെ എതിരാളികളുടെ കത്തിക്ക് തളർത്താനായില്ലെന്ന് അദ്ദേഹത്തിന്റെ നിശ്ചയദാർഡ്യത്തോടെയുള്ള ചിന്തയും പ്രവർത്തികളും തെളിയിക്കുന്നു.ഇപ്പോൾ കല്പറ്റയിലാണെന്ന് പറഞ്ഞ് ഫോണി െൻ ഇങ്ങേത്തലയ്ക്കൽ ഈയുള്ളവൻ വെമ്പി."മാവേലിക്കര ബിഷപ്പ്മൂറിൽ ഒരു ചടങ്ങിന് വന്നു.നിങ്ങളെ രണ്ടാളെയും കാണണന്ന് ആഗ്രഹം".പെട്ടെന്ന് കണിയുടെ സ്കൂളുമായി ബന്ധപ്പെട്ടു.അവർ വീട്ടിലേയ്ക്ക്.അപ്പോഴേയ്ക്കും ആ ധീരസഖാവ് 'കിളിപ്പാട്ടി'ലെത്തിയിരുന്നു.മുറ്റത്ത് നിവർത്തിയിട്ട മെത്തയിലേക്ക്, മൂന്നുപേർ കാറിൽ നിന്ന് താങ്ങിയിറക്കിക്കിടത്തി.ക്ഷീണിതനെങ്കിലും ഏറെ സംസാരിച്ചുവത്രെന്ന ഉൺമയിലേക്ക് ലേഖനം പറഞ്ഞുകൊടുത്തു.തളരാത്ത മനസ്സ്.ചായ കുടിക്കില്ല.പകരം ജാപ്പി.സൈമൺ ബ്രിട്ടോയുടെ 'അഗ്രഗാമി'ക്കുശേഷമുള്ള നോവൽ 'മഹാരൗദ്രം' കോപ്പി ഒപ്പിട്ട് നൽകി.മൂന്നാമത്തെ നോവൽ തയ്യാറായത്രെ.സീന ഭാസ്കറിനെയും കൂട്ടി ഇനിയും വരാമെന്ന് പറഞ്ഞ് പോകാൻ നേരം കിളിപ്പാട്ടിൽ നിന്നും ഒപ്പം കൂട്ടിയത് അല്പം പച്ചചീര, ചാമ്പയ്ക്ക... സന്തോഷം സഖാവേ, അതിരുകളില്ലാത്ത ഈ മഹാസൗഹൃദം നീണാൾ വാഴട്ടെ...അഭിപ്രായങ്ങൾ ### Headline : സൈമൺ ബ്രിട്ടോ ഃ സൗഹൃദത്തിന്റെ മഹാസമുദ്രം
10061
മോഹന്ലാലിനെ നായകനാക്കി -പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരക്കാര് അറബിക്കടലിന്റെ സിംഹം'.ചിത്രം മാര്ച്ച് 26- നാണ് തിയേറ്ററുകളിലെത്തുക.ചിത്രത്തെ കുറിച്ചുള്ള പല ചര്ച്ചകള് പുരോഗമിക്കുമ്പോള് സംവിധായകന്റെ പൂര്ണ്ണ ആത്മവിശ്വസത്തോടെയുള്ള ഒരു പ്രസ്താവനയാണ് മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.ഇന്ത്യയില് നിര്മ്മിക്കപ്പെട്ടവയില് വെച്ച് ഏറ്റവും മികച്ച ടെക്നിക്കല് ബ്രില്ലന്റ് ചിത്രമായിരിക്കും മരക്കാര് എന്നാണ് പ്രിയദര്ശന് പറയുന്നത്.'എന്റെ പാഠപുസ്തകത്തിലെ ചെറിയയൊരു പാര്ട്ടായിരുന്നു കുഞ്ഞാലി മരയ്ക്കാര്.അതില് നിന്നാണ് കുഞ്ഞാലി എന്ന കഥാപാത്രം എന്റെ മനസില് പതിഞ്ഞത്.പിന്നെ കാലാപനിയ്ക്ക് ശേഷമാണ് ഇതിനൊരു സ്കോപ്പ് ഉണ്ടെന്ന് മനസിലായത്.എന്നാല് ചരിത്രത്തില് നിന്നും പല കാര്യങ്ങളും വ്യക്തമല്ല.അദ്ദേഹത്തിന് പ്രേമമുണ്ടായിരുന്നോ വിവാഹം കഴിച്ചിരുന്നോ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്.ഇവിടെ ആ ക്യാപ് ചരിത്ര സംഭവങ്ങളില് കലാകാരന്റെ ഭാവനകൂടി കൂട്ടിച്ചേര്ത്ത് നികത്തി അവതരിപ്പിച്ചിരിക്കുകയാണ് ഇതില്.എനിക്ക് മനസ് കൊണ്ട് പറയാന് സാധിക്കും, രാജ്യത്ത് നിര്മ്മിക്കപ്പെട്ടവയില് വെച്ച് ഏറ്റവും മികച്ച ടെക്നിക്കല് ബ്രില്യന്റ് ചിത്രമായിരിക്കും മരക്കാര്.' മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില് സംസാരിക്കവേ പ്രിയദര്ശന് തുറന്നു പറഞ്ഞത്.'ലൗ എഫ്എം';ചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്തിറങ്ങി
രാജ്യത്ത് നിര്മ്മിക്കപ്പെട്ടവയില് വെച്ച് ഏറ്റവും മികച്ച ടെക്നിക്കല് ബ്രില്യന്റ് ചിത്രമായിരിക്കും മരക്കാര്; പ്രിയദര്ശന്
https://timeskerala.com/archives/189392
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മോഹന്ലാലിനെ നായകനാക്കി -പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരക്കാര് അറബിക്കടലിന്റെ സിംഹം'.ചിത്രം മാര്ച്ച് 26- നാണ് തിയേറ്ററുകളിലെത്തുക.ചിത്രത്തെ കുറിച്ചുള്ള പല ചര്ച്ചകള് പുരോഗമിക്കുമ്പോള് സംവിധായകന്റെ പൂര്ണ്ണ ആത്മവിശ്വസത്തോടെയുള്ള ഒരു പ്രസ്താവനയാണ് മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.ഇന്ത്യയില് നിര്മ്മിക്കപ്പെട്ടവയില് വെച്ച് ഏറ്റവും മികച്ച ടെക്നിക്കല് ബ്രില്ലന്റ് ചിത്രമായിരിക്കും മരക്കാര് എന്നാണ് പ്രിയദര്ശന് പറയുന്നത്.'എന്റെ പാഠപുസ്തകത്തിലെ ചെറിയയൊരു പാര്ട്ടായിരുന്നു കുഞ്ഞാലി മരയ്ക്കാര്.അതില് നിന്നാണ് കുഞ്ഞാലി എന്ന കഥാപാത്രം എന്റെ മനസില് പതിഞ്ഞത്.പിന്നെ കാലാപനിയ്ക്ക് ശേഷമാണ് ഇതിനൊരു സ്കോപ്പ് ഉണ്ടെന്ന് മനസിലായത്.എന്നാല് ചരിത്രത്തില് നിന്നും പല കാര്യങ്ങളും വ്യക്തമല്ല.അദ്ദേഹത്തിന് പ്രേമമുണ്ടായിരുന്നോ വിവാഹം കഴിച്ചിരുന്നോ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്.ഇവിടെ ആ ക്യാപ് ചരിത്ര സംഭവങ്ങളില് കലാകാരന്റെ ഭാവനകൂടി കൂട്ടിച്ചേര്ത്ത് നികത്തി അവതരിപ്പിച്ചിരിക്കുകയാണ് ഇതില്.എനിക്ക് മനസ് കൊണ്ട് പറയാന് സാധിക്കും, രാജ്യത്ത് നിര്മ്മിക്കപ്പെട്ടവയില് വെച്ച് ഏറ്റവും മികച്ച ടെക്നിക്കല് ബ്രില്യന്റ് ചിത്രമായിരിക്കും മരക്കാര്.' മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില് സംസാരിക്കവേ പ്രിയദര്ശന് തുറന്നു പറഞ്ഞത്.'ലൗ എഫ്എം';ചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്തിറങ്ങി ### Headline : രാജ്യത്ത് നിര്മ്മിക്കപ്പെട്ടവയില് വെച്ച് ഏറ്റവും മികച്ച ടെക്നിക്കല് ബ്രില്യന്റ് ചിത്രമായിരിക്കും മരക്കാര്; പ്രിയദര്ശന്
10062
കോഴിക്കോട് : 1.6 ലക്ഷം രൂപ വരെയുള്ള കിസ്സാന് ക്രഡിറ്റ് കാര്ഡ് ലഭിക്കാന് ഈടുകള് നല്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര് സാംബശിവറാവു അറിയിച്ചു.കെ.സി.സി കാര്ഡുകള് പരമാവധി കര്ഷകര്ക്ക് ലഭ്യമാക്കുന്നതിനായി ഫെബ്രുവരി 24 നകം കാമ്പയിന് ഊര്ജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.മുഴുവന് കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്പ്പെട്ട മുഴുവന് പേരെയും കാര്ഡ് പരിധിയില് കൊണ്ടുവരും.കൃഷിയ്ക്കും കൃഷി അനുബന്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്കും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്ണ്ണവും വിളകളുടെ സ്വഭാവവും അടിസ്ഥാനപ്പെടുത്തിയാണ് ക്രഡിറ്റ് കാര്ഡ് നല്കുക.ഇതിനായി സ്ഥല നികുതി രശീതും കൈവശാവകാശ രേഖയുമാണ് കര്ഷകര് ബാങ്കില് നല്കേണ്ടത്.കെ.സി.സി ലഭിക്കുന്നതിന് കുറഞ്ഞ ഭൂപരിധി നിശ്ചയിച്ചിട്ടില്ല.വിള പരിപാലനം, അനുബന്ധ പ്രവര്ത്തനങ്ങളായ പശു വളര്ത്തല്, ആട് വളര്ത്തല്, മുയല് പന്നി വളര്ത്തല് എന്നിവയ്ക്കാവശ്യമായ പരിപാലന ചെലവുകള്ക്ക് വായ്പത്തോത് പ്രകാരം അര്ഹമായ തുക കെ.സി.സി യില്പ്പെടുത്തി കര്ഷകര്ക്ക് ലഭിക്കും.ഫെബ്രുവരി 12 നകം പരമാവധി അര്ഹരായ കര്ഷകരെ കെ.സി.സി പരിധിയില് ഉള്പ്പെടുത്തുന്നതിനായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുതല കാര്ഷിക വികസന സമിതിയോഗം ചേരും.പ്രത്യേക ക്ഷണിതാക്കളായി മുഴുവന് പഞ്ചായത്ത് അംഗങ്ങളെയും/വാര്ഡ് കൗണ്സിലര്മാരെയും അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും യോഗത്തില് പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു
കിസ്സാന് ക്രഡിറ്റ് കാര്ഡിന് ഈട് വേണ്ട : കോഴിക്കോട് ജില്ലാ കലക്ടര്
https://www.malayalamexpress.in/archives/1051031/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട് : 1.6 ലക്ഷം രൂപ വരെയുള്ള കിസ്സാന് ക്രഡിറ്റ് കാര്ഡ് ലഭിക്കാന് ഈടുകള് നല്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര് സാംബശിവറാവു അറിയിച്ചു.കെ.സി.സി കാര്ഡുകള് പരമാവധി കര്ഷകര്ക്ക് ലഭ്യമാക്കുന്നതിനായി ഫെബ്രുവരി 24 നകം കാമ്പയിന് ഊര്ജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.മുഴുവന് കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്പ്പെട്ട മുഴുവന് പേരെയും കാര്ഡ് പരിധിയില് കൊണ്ടുവരും.കൃഷിയ്ക്കും കൃഷി അനുബന്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്കും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്ണ്ണവും വിളകളുടെ സ്വഭാവവും അടിസ്ഥാനപ്പെടുത്തിയാണ് ക്രഡിറ്റ് കാര്ഡ് നല്കുക.ഇതിനായി സ്ഥല നികുതി രശീതും കൈവശാവകാശ രേഖയുമാണ് കര്ഷകര് ബാങ്കില് നല്കേണ്ടത്.കെ.സി.സി ലഭിക്കുന്നതിന് കുറഞ്ഞ ഭൂപരിധി നിശ്ചയിച്ചിട്ടില്ല.വിള പരിപാലനം, അനുബന്ധ പ്രവര്ത്തനങ്ങളായ പശു വളര്ത്തല്, ആട് വളര്ത്തല്, മുയല് പന്നി വളര്ത്തല് എന്നിവയ്ക്കാവശ്യമായ പരിപാലന ചെലവുകള്ക്ക് വായ്പത്തോത് പ്രകാരം അര്ഹമായ തുക കെ.സി.സി യില്പ്പെടുത്തി കര്ഷകര്ക്ക് ലഭിക്കും.ഫെബ്രുവരി 12 നകം പരമാവധി അര്ഹരായ കര്ഷകരെ കെ.സി.സി പരിധിയില് ഉള്പ്പെടുത്തുന്നതിനായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുതല കാര്ഷിക വികസന സമിതിയോഗം ചേരും.പ്രത്യേക ക്ഷണിതാക്കളായി മുഴുവന് പഞ്ചായത്ത് അംഗങ്ങളെയും/വാര്ഡ് കൗണ്സിലര്മാരെയും അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും യോഗത്തില് പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു ### Headline : കിസ്സാന് ക്രഡിറ്റ് കാര്ഡിന് ഈട് വേണ്ട : കോഴിക്കോട് ജില്ലാ കലക്ടര്
10063
അഭയ കേസ്: തുടരന്വേഷണ ഹര്ജികള് തള്ളി 18, 2012, 12:26 തിരുവനന്തപുരം: അഭയ കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച മൂന്ന് ഹര്ജികള് സിബിഐ പ്രത്യേക കോടതി തള്ളി.ഹര്ജിയില് ആവശ്യപ്പെട്ട വിഷയങ്ങള് നേരത്തെ സി.ബി.ഐ നടത്തിയ അന്വേഷണത്തിന്റെ പരിധിയില് ഉണ്ടായിരുന്നതാണെന്ന് കോടതി വ്യക്തമാക്കി.ഈ അന്വേഷണത്തില് സി.ബി.ഐയ്ക്ക് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല.അതിനാല് ഒരു തുടരന്വേഷണത്തിന്റെ ആവശ്യമില്ല.മാത്രമല്ല അഭയയുടെ രക്ഷിതാക്കളോ ബന്ധുക്കളോ ആരുംതന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടില്ലകോടതി പറഞ്ഞു.െ്രെകബ്രാഞ്ച് മുന് ഉദ്യോഗസ്ഥന് കെ.സി.മൈക്കിള്, സാമൂഹ്യപ്രവര്ത്തകന് ജോമോന് പുത്തന്പുരയ്ക്കല്, നെയ്യാറ്റിന്കര നാഗരാജ് എന്നിവരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്ജികള് സമര്പ്പിച്ചിരുന്നത്.അഭയയുടെ ചുണ്ടില് ഉള്പ്പെടെ കണ്ടെത്തിയ മുറിവുകളെപ്പറ്റിയും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര് നടത്തിയ അട്ടിമറിശ്രമങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യ ഹര്ജി.അഭയക്കേസ് അന്വേഷിച്ച സി.ബി.ഐ മുന് അന്വേഷണ ഉദ്യോഗസ്ഥന് വി.ത്യാഗരാജന്, െ്രെകംബ്രാഞ്ച് മുന് എസ്.പി കെ.ടി.മൈക്കിള്, മുന് ഡി.വൈ.എസ്.പി കെ.സാമുവല്, കോട്ടയം മുന് ആര്.ഡി.ഒ എസ്.ജി.കെ.കിഷോര് എന്നിവര് ഉള്പ്പെടെ ആറു പേര് ചേര്ന്ന് തെളിവ് നശിപ്പിക്കാന് നടത്തിയ ശ്രമങ്ങള് അന്വേഷിക്കണമെന്നാണ് രണ്ടാം ഹര്ജിയിലെ ആവശ്യം.സി.ബി.ഐ മുന് ഡി.വൈ.എസ്.പി വര്ഗീസ് പി.തോമസ്, കോട്ടയം ആര്.ഡി.ഒ ഓഫീസിലെ സീനിയര് സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്ക്ക് കെ.എന്.മുരളീധരന് എന്നിവര് കേസിലെ തൊണ്ടിമുതല് നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഹര്ജി
അഭയ കേസ്, സിസ്റ്റര് അഭയ, സിബിഐ, കോടതി
https://malayalam.oneindia.com/news/2012/09/18/kerala-cbi-court-rejects-abhaya-case-petitons-104490.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അഭയ കേസ്: തുടരന്വേഷണ ഹര്ജികള് തള്ളി 18, 2012, 12:26 തിരുവനന്തപുരം: അഭയ കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച മൂന്ന് ഹര്ജികള് സിബിഐ പ്രത്യേക കോടതി തള്ളി.ഹര്ജിയില് ആവശ്യപ്പെട്ട വിഷയങ്ങള് നേരത്തെ സി.ബി.ഐ നടത്തിയ അന്വേഷണത്തിന്റെ പരിധിയില് ഉണ്ടായിരുന്നതാണെന്ന് കോടതി വ്യക്തമാക്കി.ഈ അന്വേഷണത്തില് സി.ബി.ഐയ്ക്ക് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല.അതിനാല് ഒരു തുടരന്വേഷണത്തിന്റെ ആവശ്യമില്ല.മാത്രമല്ല അഭയയുടെ രക്ഷിതാക്കളോ ബന്ധുക്കളോ ആരുംതന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടില്ലകോടതി പറഞ്ഞു.െ്രെകബ്രാഞ്ച് മുന് ഉദ്യോഗസ്ഥന് കെ.സി.മൈക്കിള്, സാമൂഹ്യപ്രവര്ത്തകന് ജോമോന് പുത്തന്പുരയ്ക്കല്, നെയ്യാറ്റിന്കര നാഗരാജ് എന്നിവരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്ജികള് സമര്പ്പിച്ചിരുന്നത്.അഭയയുടെ ചുണ്ടില് ഉള്പ്പെടെ കണ്ടെത്തിയ മുറിവുകളെപ്പറ്റിയും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര് നടത്തിയ അട്ടിമറിശ്രമങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യ ഹര്ജി.അഭയക്കേസ് അന്വേഷിച്ച സി.ബി.ഐ മുന് അന്വേഷണ ഉദ്യോഗസ്ഥന് വി.ത്യാഗരാജന്, െ്രെകംബ്രാഞ്ച് മുന് എസ്.പി കെ.ടി.മൈക്കിള്, മുന് ഡി.വൈ.എസ്.പി കെ.സാമുവല്, കോട്ടയം മുന് ആര്.ഡി.ഒ എസ്.ജി.കെ.കിഷോര് എന്നിവര് ഉള്പ്പെടെ ആറു പേര് ചേര്ന്ന് തെളിവ് നശിപ്പിക്കാന് നടത്തിയ ശ്രമങ്ങള് അന്വേഷിക്കണമെന്നാണ് രണ്ടാം ഹര്ജിയിലെ ആവശ്യം.സി.ബി.ഐ മുന് ഡി.വൈ.എസ്.പി വര്ഗീസ് പി.തോമസ്, കോട്ടയം ആര്.ഡി.ഒ ഓഫീസിലെ സീനിയര് സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്ക്ക് കെ.എന്.മുരളീധരന് എന്നിവര് കേസിലെ തൊണ്ടിമുതല് നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഹര്ജി ### Headline : അഭയ കേസ്, സിസ്റ്റര് അഭയ, സിബിഐ, കോടതി
10064
ഇന്ത്യൻ കാർ വിപണിയിൽ വൻ കുതിപ്പ് നടത്തിയ എം.ജി മോട്ടോഴ്സ് 'ഗ്ലോസ്റ്റർ' എന്ന തങ്ങളുടെ ഏറ്റവും വലിയ വാഹനം ഒാട്ടോ എക്സ്പോ 2020 വേദിയിൽ അവതരിപ്പിച്ചു.ഇൗ വർഷം അവസാനത്തോടെ വിൽപ്പനയ്ക്കെത്തുന്ന കാർ വലുപ്പത്തിലും വിലയിലും എം.ജി നിരയിലെ മുമ്പനാണ്.5 മീറ്ററിനു മുകളിൽ നീളമുള്ള വാഹനം ചൈനയിൽ നിലവിലുള്ള മാക്സസ് ഡി90 എന്ന എസ്യുവിയുടെ ഇന്ത്യൻ പതിപ്പാണ്.ടൊയോട്ടാ ലാൻഡ് ക്രൂയിസറിനെക്കാൾ നീളമുണ്ട് ഇൗ വമ്പൻ വാഹനത്തിന്.മാക്സസ് ഡി90-യുമായി സാമ്യം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും മുൻവശത്തെ ഗ്രിൽ, വീലുകൾ, ക്രോം ഹൈലൈറ്റുകൾ എന്നിവയുടെ രൂപത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.ജർമൻ കാറുകളോട് കിട പിടിക്കുന്ന രീതിയിലുള്ള നിർമാണമാണ് കാറിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു.മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന്റെ അകത്തളങ്ങളും മികച്ചതാണ്.224എച്ച്പി കരുത്ത് തരുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ നിലവിലുള്ളത്.6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഒാട്ടമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഇൗ എഞ്ചിൻ വാഹനത്തിലെത്തിയേക്കാം.എം.ജി തങ്ങൾ തന്നെ വികസിപ്പിച്ചെടുത്ത 2.0 ലീറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനും ഇൗ വാഹനത്തിലൂടെ അവതരിപ്പിച്ചേക്കാം.218 എച്ച്പി കരുത്തും 480 എൻഎം ടോർക്കും ഇൗ എഞ്ചിൻ ഉൽപാദിപ്പിക്കും.ഗുജറാത്തിലെ ഹാലോൽ പ്ലാന്റിലാകും എം.ജി ഗ്ലോസ്റ്റർ നിർമിക്കുക.വാഹനത്തിന് 35 ലക്ഷത്തിനു മുകളിൽ വില പ്രതീക്ഷിക്കാം
ഗ്ലോസ്റ്റർ'; തങ്ങളുടെ ഏറ്റവും വലിയ വാഹനം ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച് എം.ജി മോട്ടോഴ്സ്
https://www.malayalamexpress.in/archives/1050277/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇന്ത്യൻ കാർ വിപണിയിൽ വൻ കുതിപ്പ് നടത്തിയ എം.ജി മോട്ടോഴ്സ് 'ഗ്ലോസ്റ്റർ' എന്ന തങ്ങളുടെ ഏറ്റവും വലിയ വാഹനം ഒാട്ടോ എക്സ്പോ 2020 വേദിയിൽ അവതരിപ്പിച്ചു.ഇൗ വർഷം അവസാനത്തോടെ വിൽപ്പനയ്ക്കെത്തുന്ന കാർ വലുപ്പത്തിലും വിലയിലും എം.ജി നിരയിലെ മുമ്പനാണ്.5 മീറ്ററിനു മുകളിൽ നീളമുള്ള വാഹനം ചൈനയിൽ നിലവിലുള്ള മാക്സസ് ഡി90 എന്ന എസ്യുവിയുടെ ഇന്ത്യൻ പതിപ്പാണ്.ടൊയോട്ടാ ലാൻഡ് ക്രൂയിസറിനെക്കാൾ നീളമുണ്ട് ഇൗ വമ്പൻ വാഹനത്തിന്.മാക്സസ് ഡി90-യുമായി സാമ്യം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും മുൻവശത്തെ ഗ്രിൽ, വീലുകൾ, ക്രോം ഹൈലൈറ്റുകൾ എന്നിവയുടെ രൂപത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.ജർമൻ കാറുകളോട് കിട പിടിക്കുന്ന രീതിയിലുള്ള നിർമാണമാണ് കാറിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു.മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന്റെ അകത്തളങ്ങളും മികച്ചതാണ്.224എച്ച്പി കരുത്ത് തരുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ നിലവിലുള്ളത്.6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഒാട്ടമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഇൗ എഞ്ചിൻ വാഹനത്തിലെത്തിയേക്കാം.എം.ജി തങ്ങൾ തന്നെ വികസിപ്പിച്ചെടുത്ത 2.0 ലീറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനും ഇൗ വാഹനത്തിലൂടെ അവതരിപ്പിച്ചേക്കാം.218 എച്ച്പി കരുത്തും 480 എൻഎം ടോർക്കും ഇൗ എഞ്ചിൻ ഉൽപാദിപ്പിക്കും.ഗുജറാത്തിലെ ഹാലോൽ പ്ലാന്റിലാകും എം.ജി ഗ്ലോസ്റ്റർ നിർമിക്കുക.വാഹനത്തിന് 35 ലക്ഷത്തിനു മുകളിൽ വില പ്രതീക്ഷിക്കാം ### Headline : ഗ്ലോസ്റ്റർ'; തങ്ങളുടെ ഏറ്റവും വലിയ വാഹനം ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച് എം.ജി മോട്ടോഴ്സ്
10065
കണ്ണൂര്: മേയര് ഇപി ലതയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷിനെ രൂക്ഷമായി വിമര്ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്.രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായും ധാര്മ്മികമായും ശരിയല്ലെന്ന് ജയരാജന് പ്രതികരിച്ചു.ഡെപ്യൂട്ടി മേയര് സ്ഥാനത്ത് നിന്നും രാഗേഷ് രാജിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയരാജന് പറഞ്ഞു.കോണ്ഗ്രസ് വിമത അംഗമായ പികെ രാഗേഷിന്റെ ഒറ്റ വോട്ടിന്റെ പിന്തുണയോടെയാണ് കണ്ണൂര് കോര്പ്പറേഷന് എല്ഡിഎഫ് ഭരിച്ചിരുന്നത്.26നെതിരെ 28 വോട്ടുകള്ക്കാണ് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്.55 അംഗ കൗണ്സിലില് എല്ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള് വീതമാണുണ്ടായത്.ഒരു എല്ഡിഎഫ് കൗണ്സിലര് കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങിയിരുന്നു.കണ്ണൂര് നഗരസഭ കോർപ്പറേഷനായി മാറിയ ശേഷം നിലവിൽ വന്ന ആദ്യ ഭരണ സമതിയാണ് കാലാവധി പൂർത്തിയാക്കും മുൻപ് അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുന്നത്.ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോര്പ്പറേഷന് ഭരണം തിരിച്ചു പിടിക്കാന് യുഡിഎഫ് ശക്തമായ ശ്രമം ആരംഭിച്ചിരുന്നു.പികെ രാഗേഷ് ഒപ്പം നില്ക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.നിലവിലെ ഡെപ്യൂട്ടി മേയറായ രാഗേഷിനായിരിക്കും മേയറുടെ താത്കാലിക ചുമതല.കേരളത്തിന് ഒരു കൈ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്ക്കും സംഭാവന നല്കാം: : 67319948232 എന്ന യുപിഐ ഐഡി വഴിയും സംഭാവനകള് നല്കാവുന്നതാണ്
രാഗേഷ് ഡെപ്യൂട്ടി മേയര് സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുമെന്നാണ് പ്രതീക്ഷ; വിമര്ശിച്ച് ജയരാജന്
https://malayalam.oneindia.com/news/kerala/mv-jayarajan-agianst-pk-ragesh-232051.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: മേയര് ഇപി ലതയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷിനെ രൂക്ഷമായി വിമര്ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്.രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായും ധാര്മ്മികമായും ശരിയല്ലെന്ന് ജയരാജന് പ്രതികരിച്ചു.ഡെപ്യൂട്ടി മേയര് സ്ഥാനത്ത് നിന്നും രാഗേഷ് രാജിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയരാജന് പറഞ്ഞു.കോണ്ഗ്രസ് വിമത അംഗമായ പികെ രാഗേഷിന്റെ ഒറ്റ വോട്ടിന്റെ പിന്തുണയോടെയാണ് കണ്ണൂര് കോര്പ്പറേഷന് എല്ഡിഎഫ് ഭരിച്ചിരുന്നത്.26നെതിരെ 28 വോട്ടുകള്ക്കാണ് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്.55 അംഗ കൗണ്സിലില് എല്ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള് വീതമാണുണ്ടായത്.ഒരു എല്ഡിഎഫ് കൗണ്സിലര് കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങിയിരുന്നു.കണ്ണൂര് നഗരസഭ കോർപ്പറേഷനായി മാറിയ ശേഷം നിലവിൽ വന്ന ആദ്യ ഭരണ സമതിയാണ് കാലാവധി പൂർത്തിയാക്കും മുൻപ് അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുന്നത്.ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോര്പ്പറേഷന് ഭരണം തിരിച്ചു പിടിക്കാന് യുഡിഎഫ് ശക്തമായ ശ്രമം ആരംഭിച്ചിരുന്നു.പികെ രാഗേഷ് ഒപ്പം നില്ക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.നിലവിലെ ഡെപ്യൂട്ടി മേയറായ രാഗേഷിനായിരിക്കും മേയറുടെ താത്കാലിക ചുമതല.കേരളത്തിന് ഒരു കൈ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്ക്കും സംഭാവന നല്കാം: : 67319948232 എന്ന യുപിഐ ഐഡി വഴിയും സംഭാവനകള് നല്കാവുന്നതാണ് ### Headline : രാഗേഷ് ഡെപ്യൂട്ടി മേയര് സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുമെന്നാണ് പ്രതീക്ഷ; വിമര്ശിച്ച് ജയരാജന്
10066
പാലക്കാട്: വണ്ടിയിടിച്ചിട്ട കുട്ടി ആശുപത്രിയില് എത്തിക്കാന് വൈകിയതിനെ തുടര്ന്ന് മരണപ്പെട്ടു.പാലക്കാട് നല്ലപ്പളളി സ്വദേശി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്.ഏഴാംക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന് പോകുന്ന വഴിയില് അമിത വേഗത്തിലെത്തിയ കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസികള് ആശുപത്രിയില് എത്തിക്കാന് അതേ വാഹനത്തില് തന്നെ കയറ്റി.എന്നാല് കുട്ടിയെ ആശുപത്രിയില് എത്തിക്കാന് നില്ക്കാന് കാര് യാത്രക്കാര് കടന്നു കളഞ്ഞെന്ന് ബന്ധുക്കള് ആരോപിക്കുന്നു.പരിക്കേറ്റ കുട്ടിയുമായി 5 കിലോമീറ്ററോളം മുന്നോട്ട് പോയ കാര് വഴിയില് നിര്ത്തി.കുട്ടിയുടെ തലയില് നിന്ന് രക്തമൊഴുകാന് തുടങ്ങിയതോടെയാണ് കാര് നിര്ത്തിയത്.കാറിന്റെ ടയര് പഞ്ചറായി എന്ന ന്യായം പറഞ്ഞാണ് കുട്ടിയേയും കൂടെ ഉളളവരേയും വഴിയില് ഇറക്കി വിട്ടത്.തുടര്ന്ന് അതുവഴി വന്ന വാനില് കയറ്റിയാണ് കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയില് എത്തിച്ചത്.എന്നാല് ആശുപത്രിയില് എത്തിക്കുമ്പോഴേക്ക് കുട്ടി മരണപ്പെട്ടിരുന്നു.അപടകം നടന്ന് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാനായത്.മലപ്പുറം സ്വദേശി അഷറഫിന്റേതാണ് കാര് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില് കാര് ഡ്രൈവര്ക്കെതിരെ കേസെടുത്തിട്ടുണ്ട്.മനപ്പൂര്വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.അപ്പുപ്പിളളയൂര് എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥിയാണ് മരണപ്പെട്ട സുജിത്ത്
കാർ ഇടിച്ചിട്ടു, ചോര വാർന്ന കുട്ടിയെ വഴിയിൽ ഇറക്കി വിട്ടു, പാലക്കാട് ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
https://malayalam.oneindia.com/news/kerala/7th-standard-student-hit-by-car-and-left-in-road-died-at-palakkad-238543.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: വണ്ടിയിടിച്ചിട്ട കുട്ടി ആശുപത്രിയില് എത്തിക്കാന് വൈകിയതിനെ തുടര്ന്ന് മരണപ്പെട്ടു.പാലക്കാട് നല്ലപ്പളളി സ്വദേശി സുദേവന്റെ മകന് സുജിത്താണ് മരിച്ചത്.ഏഴാംക്ലാസുകാരനായ സുജിത്ത് മിഠായി വാങ്ങാന് പോകുന്ന വഴിയില് അമിത വേഗത്തിലെത്തിയ കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസികള് ആശുപത്രിയില് എത്തിക്കാന് അതേ വാഹനത്തില് തന്നെ കയറ്റി.എന്നാല് കുട്ടിയെ ആശുപത്രിയില് എത്തിക്കാന് നില്ക്കാന് കാര് യാത്രക്കാര് കടന്നു കളഞ്ഞെന്ന് ബന്ധുക്കള് ആരോപിക്കുന്നു.പരിക്കേറ്റ കുട്ടിയുമായി 5 കിലോമീറ്ററോളം മുന്നോട്ട് പോയ കാര് വഴിയില് നിര്ത്തി.കുട്ടിയുടെ തലയില് നിന്ന് രക്തമൊഴുകാന് തുടങ്ങിയതോടെയാണ് കാര് നിര്ത്തിയത്.കാറിന്റെ ടയര് പഞ്ചറായി എന്ന ന്യായം പറഞ്ഞാണ് കുട്ടിയേയും കൂടെ ഉളളവരേയും വഴിയില് ഇറക്കി വിട്ടത്.തുടര്ന്ന് അതുവഴി വന്ന വാനില് കയറ്റിയാണ് കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയില് എത്തിച്ചത്.എന്നാല് ആശുപത്രിയില് എത്തിക്കുമ്പോഴേക്ക് കുട്ടി മരണപ്പെട്ടിരുന്നു.അപടകം നടന്ന് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാനായത്.മലപ്പുറം സ്വദേശി അഷറഫിന്റേതാണ് കാര് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില് കാര് ഡ്രൈവര്ക്കെതിരെ കേസെടുത്തിട്ടുണ്ട്.മനപ്പൂര്വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.അപ്പുപ്പിളളയൂര് എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥിയാണ് മരണപ്പെട്ട സുജിത്ത് ### Headline : കാർ ഇടിച്ചിട്ടു, ചോര വാർന്ന കുട്ടിയെ വഴിയിൽ ഇറക്കി വിട്ടു, പാലക്കാട് ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
10067
മുംബൈ: തൊണ്ണൂറുകളില് ബോളിവുഡിലെ പ്രിയപ്പെട്ട നായികമാരില് ഒരാളായിരുന്ന മംമ്താ കുല്ക്കര്ണ്ണിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.മയക്കുമരുന്നു കേസിലാണ് മംമ്ത കുല്ക്കര്ണിയേയും ഭര്ത്താവ് വിക്കി ഗോസ്വാമിയേയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.1.85 കോടിയുടെ സ്വർണ വിവാഹ വസ്ത്രം..!ആളൊന്നിന് ആറായിരം വരുന്ന ഭക്ഷണം...!! ഹമ്പമ്പോ..എന്തൊരു കല്യാണം!! പിടികിട്ടാപ്പുള്ളി മയക്ക്മരുന്ന് കേസില് മംമ്ത കുല്ക്കര്ണിയേയും ഭര്ത്താവിനേയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച താനെ കോടതി ഇരുവരുടേയും സ്വത്തുക്കള് കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.എന്ഡിപിഎസ് ജഡ്ജി എച്ച് എം പട്വര്ധനാണ് ഉത്തരവിട്ടത്.മയക്ക് മരുന്ന് കേസ് സോളാപൂരില് നിന്നും കോടികള് വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ കേസിലാണ് മംമ്തയും ഭര്ത്താവും പ്രതികള്.നിരവധി തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇരുവരും ഹാജരായിരുന്നില്ല.ഭര്ത്താവിനൊപ്പം കെനിയയിലാണ് മംമ്ത കെനിയയിൽ നിന്നും മയക്കുമരുന്ന് വിക്കി ഗോസ്വാമി മുഖേനെയായിരുന്നു കെനിയയില് നിന്ന് ഇന്ത്യയിലെത്തിയ മയക്കുമരുന്ന ഇടപാട്.ഈ കേസില് പിടിയിലായവരില് നിന്നാണ് ാേഗസ്വാമിക്കും മംമ്തയ്ക്കും എതിരെ തെളിവ് ലഭിച്ചത്.കെനിയയിൽ അറസ്റ്റിൽ കഴിഞ്ഞ വര്ഷം കള്ളക്കടത്ത് കേസില് നടിയേയും ഭര്ത്താവിനേയും അറസ്റ്റ് ചെയ്തതായി റിപ്പോര്ട്ട് വന്നിരുന്നു.യുഎസ് ലഹരി വിരുദ്ധ ഏജന്സിയും മൊംബാസ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര് പിടിയിലായത്.15 വർഷം തടവിൽ വിക്കി ഗോസ്വാമി 1997ല് മയക്കുമരുന്ന് കേസില് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.കഴിഞ്ഞ നവംബറിലാണ് പുറത്തിറങ്ങിയത്.15 വര്ഷമാണ് ജയിലില് കിടന്നത്
ബോളിവുഡ് നടി മംമ്ത കുൽക്കർണിയും ഭർത്താവും പിടികിട്ടാപ്പുള്ളികൾ...!! കോടികളുടെ മയക്കുമരുന്ന് കേസ്
https://malayalam.oneindia.com/news/india/thane-court-declares-mamta-kulkarni-husband-as-absconders-173324.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: തൊണ്ണൂറുകളില് ബോളിവുഡിലെ പ്രിയപ്പെട്ട നായികമാരില് ഒരാളായിരുന്ന മംമ്താ കുല്ക്കര്ണ്ണിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.മയക്കുമരുന്നു കേസിലാണ് മംമ്ത കുല്ക്കര്ണിയേയും ഭര്ത്താവ് വിക്കി ഗോസ്വാമിയേയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.1.85 കോടിയുടെ സ്വർണ വിവാഹ വസ്ത്രം..!ആളൊന്നിന് ആറായിരം വരുന്ന ഭക്ഷണം...!! ഹമ്പമ്പോ..എന്തൊരു കല്യാണം!! പിടികിട്ടാപ്പുള്ളി മയക്ക്മരുന്ന് കേസില് മംമ്ത കുല്ക്കര്ണിയേയും ഭര്ത്താവിനേയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച താനെ കോടതി ഇരുവരുടേയും സ്വത്തുക്കള് കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.എന്ഡിപിഎസ് ജഡ്ജി എച്ച് എം പട്വര്ധനാണ് ഉത്തരവിട്ടത്.മയക്ക് മരുന്ന് കേസ് സോളാപൂരില് നിന്നും കോടികള് വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ കേസിലാണ് മംമ്തയും ഭര്ത്താവും പ്രതികള്.നിരവധി തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇരുവരും ഹാജരായിരുന്നില്ല.ഭര്ത്താവിനൊപ്പം കെനിയയിലാണ് മംമ്ത കെനിയയിൽ നിന്നും മയക്കുമരുന്ന് വിക്കി ഗോസ്വാമി മുഖേനെയായിരുന്നു കെനിയയില് നിന്ന് ഇന്ത്യയിലെത്തിയ മയക്കുമരുന്ന ഇടപാട്.ഈ കേസില് പിടിയിലായവരില് നിന്നാണ് ാേഗസ്വാമിക്കും മംമ്തയ്ക്കും എതിരെ തെളിവ് ലഭിച്ചത്.കെനിയയിൽ അറസ്റ്റിൽ കഴിഞ്ഞ വര്ഷം കള്ളക്കടത്ത് കേസില് നടിയേയും ഭര്ത്താവിനേയും അറസ്റ്റ് ചെയ്തതായി റിപ്പോര്ട്ട് വന്നിരുന്നു.യുഎസ് ലഹരി വിരുദ്ധ ഏജന്സിയും മൊംബാസ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര് പിടിയിലായത്.15 വർഷം തടവിൽ വിക്കി ഗോസ്വാമി 1997ല് മയക്കുമരുന്ന് കേസില് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.കഴിഞ്ഞ നവംബറിലാണ് പുറത്തിറങ്ങിയത്.15 വര്ഷമാണ് ജയിലില് കിടന്നത് ### Headline : ബോളിവുഡ് നടി മംമ്ത കുൽക്കർണിയും ഭർത്താവും പിടികിട്ടാപ്പുള്ളികൾ...!! കോടികളുടെ മയക്കുമരുന്ന് കേസ്
10068
കാസർഗോഡ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടര്മാര്ക്കു തന്നെ തടയാനുള്ള മൊബൈല് ആപ്ലിക്കേഷന് സിറ്റിസണ്സ് വിജില് (സി വിജില്) ജില്ലയില് പ്രവര്ത്തന സജ്ജമായി.മൊബൈല് ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകള്ക്കുള്ളില് റിട്ടേണിങ് ഓഫിസറുടെ ശ്രദ്ധയില്പ്പെടുത്താന് കഴിയും വിധത്തിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.കളക്ടറേറ്റിലെ കണ്ട്രോള് റൂമിലാണ് സി വിജിലുമായി ബന്ധപ്പെട്ട കാര്യങ്ങള് ഏകോപിപ്പിക്കുന്നത്.ഗൂഗിള് പ്ലേ സ്റ്റോറില് സൗജന്യമായി ലഭിക്കുന്ന സി വിജില് ആപ്പ് മൊബൈലില് ഇന്സ്റ്റോള് ചെയ്യണം.പരാതി തെളിയിക്കുന്നതിനുള്ള ഫോട്ടോയോ/രണ്ടു മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോയോ (തല്സമയത്തേത്) ആപ്പിലെ സംവിധാനം ഉപയോഗപ്പെടുത്തി സമര്പ്പിക്കുണം.ജിയോഗ്രാഫിക് ഇന്ഫര്മേഷന് സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും.പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും.ഇതിലൂടെ ഇതിന്റെ ഫോളോ അപ്പ് മൊബൈലില് തന്നെ ട്രാക്ക് ചെയ്യാന് വോട്ടര്ക്കു കഴിയും.ഒരാള്ക്ക് ഒന്നിലധികം ചട്ട ലംഘനം റിപ്പോര്ട്ട് ചെയ്യാന് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.പരാതിക്കാരന്റെ പേരുവിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകള് ഇതില് തന്നെയുണ്ട്.പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള് മാത്രമേ സ്വീകരിക്കുകയുള്ളൂ.ഫോട്ടോ/ വീഡിയോ എടുത്തതിന് ശേഷം സംഭവം റിപ്പോര്ട്ട് ചെയ്യാന് അഞ്ചു മിനിറ്റ് ലഭിക്കും.നേരത്തെ റെക്കോഡ് ചെയ്ത വീഡിയോയും പഴയ ഫോട്ടയും അപ്ലോഡ് ചെയ്യാന് സാധിക്കില്ല.ആപ്പ് വഴി നല്കുന്ന പരാതി കണ്ട്രോള് റൂമില് ലഭിക്കുകയും ഇവിടെ നിന്നും ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന് കൈമാറുകയും ചെയ്യും.പരാതി യാഥാര്ത്ഥ്യമാണെങ്കില് സ്വീകരിച്ച നടപടികളെ കുറിച്ച് 100 മിനുറ്റിനകം പരാതിക്കാരന് മറുപടി ലഭിക്കും
പെരുമാറ്റച്ചട്ട ലംഘനങ്ങള്ക്ക് തടയിടാന് സി വിജില് ആപ്പ്
https://www.malayalamexpress.in/archives/857522/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസർഗോഡ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടര്മാര്ക്കു തന്നെ തടയാനുള്ള മൊബൈല് ആപ്ലിക്കേഷന് സിറ്റിസണ്സ് വിജില് (സി വിജില്) ജില്ലയില് പ്രവര്ത്തന സജ്ജമായി.മൊബൈല് ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകള്ക്കുള്ളില് റിട്ടേണിങ് ഓഫിസറുടെ ശ്രദ്ധയില്പ്പെടുത്താന് കഴിയും വിധത്തിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.കളക്ടറേറ്റിലെ കണ്ട്രോള് റൂമിലാണ് സി വിജിലുമായി ബന്ധപ്പെട്ട കാര്യങ്ങള് ഏകോപിപ്പിക്കുന്നത്.ഗൂഗിള് പ്ലേ സ്റ്റോറില് സൗജന്യമായി ലഭിക്കുന്ന സി വിജില് ആപ്പ് മൊബൈലില് ഇന്സ്റ്റോള് ചെയ്യണം.പരാതി തെളിയിക്കുന്നതിനുള്ള ഫോട്ടോയോ/രണ്ടു മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോയോ (തല്സമയത്തേത്) ആപ്പിലെ സംവിധാനം ഉപയോഗപ്പെടുത്തി സമര്പ്പിക്കുണം.ജിയോഗ്രാഫിക് ഇന്ഫര്മേഷന് സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും.പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും.ഇതിലൂടെ ഇതിന്റെ ഫോളോ അപ്പ് മൊബൈലില് തന്നെ ട്രാക്ക് ചെയ്യാന് വോട്ടര്ക്കു കഴിയും.ഒരാള്ക്ക് ഒന്നിലധികം ചട്ട ലംഘനം റിപ്പോര്ട്ട് ചെയ്യാന് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.പരാതിക്കാരന്റെ പേരുവിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകള് ഇതില് തന്നെയുണ്ട്.പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള് മാത്രമേ സ്വീകരിക്കുകയുള്ളൂ.ഫോട്ടോ/ വീഡിയോ എടുത്തതിന് ശേഷം സംഭവം റിപ്പോര്ട്ട് ചെയ്യാന് അഞ്ചു മിനിറ്റ് ലഭിക്കും.നേരത്തെ റെക്കോഡ് ചെയ്ത വീഡിയോയും പഴയ ഫോട്ടയും അപ്ലോഡ് ചെയ്യാന് സാധിക്കില്ല.ആപ്പ് വഴി നല്കുന്ന പരാതി കണ്ട്രോള് റൂമില് ലഭിക്കുകയും ഇവിടെ നിന്നും ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന് കൈമാറുകയും ചെയ്യും.പരാതി യാഥാര്ത്ഥ്യമാണെങ്കില് സ്വീകരിച്ച നടപടികളെ കുറിച്ച് 100 മിനുറ്റിനകം പരാതിക്കാരന് മറുപടി ലഭിക്കും ### Headline : പെരുമാറ്റച്ചട്ട ലംഘനങ്ങള്ക്ക് തടയിടാന് സി വിജില് ആപ്പ്
10069
ദില്ലി: കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്.ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേന്ന് പ്രശ്നങ്ങൾ പരി ഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.ഒരാൾക്ക് ഒരു പദവിയെന്നത് നടപ്പിലാക്കണമായിരുന്നു.ഗ്രൂപ്പിന്റെ അതിപ്രസരം പ്രകടമമാണെന്നും കെ വി തോമസ് ആരോപിച്ചു.തന്നെ ഏൽപ്പിക്കുന്ന വർക്കിം ഗ് പ്രസിഡന്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് കെവി തോമസിന്റെ പ്രതികരണം.എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ ഗ്രസ് ഹൈക്കമാന്റ് തള്ളിയിരുന്നു.ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്.ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക
കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെവി തോമസ്;ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണം, എണ്ണം കൂട്ടുന്നത് ശരിയല്ല
https://malayalam.oneindia.com/news/kerala/kv-thomas-comment-about-kpcc-jumbo-list-240877.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്.ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേന്ന് പ്രശ്നങ്ങൾ പരി ഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.ഒരാൾക്ക് ഒരു പദവിയെന്നത് നടപ്പിലാക്കണമായിരുന്നു.ഗ്രൂപ്പിന്റെ അതിപ്രസരം പ്രകടമമാണെന്നും കെ വി തോമസ് ആരോപിച്ചു.തന്നെ ഏൽപ്പിക്കുന്ന വർക്കിം ഗ് പ്രസിഡന്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് കെവി തോമസിന്റെ പ്രതികരണം.എ-ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ ഗ്രസ് ഹൈക്കമാന്റ് തള്ളിയിരുന്നു.ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവിൽ കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്.ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക ### Headline : കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെവി തോമസ്;ഒരാൾക്ക് ഒരു പദവി നടപ്പിലാക്കണം, എണ്ണം കൂട്ടുന്നത് ശരിയല്ല
10070
കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം.മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.പഴയകാല നടി ശാരദയാണ് ചടങ്ങില് മുഖ്യാതിഥി.വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.തുടർന്ന് അവിടെ തന്നെ ഉദ്ഘാടന ചിത്രം 'പാസ്ഡ് ബൈ സെൻസറി'ൻ്റെ പ്രദർശനവും നടക്കും.വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇക്കൊല്ലം മേളയുടെ മുഖ്യ ആകർഷണം.27 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.ലോകസിനിമയിലാണ് സ്ത്രീ സംവിധായകരുടെ സിനിമകൾ ഏറെയുള്ളത്.ഒപ്പം ഇന്ത്യൻ സിനിമ ഇന്ന്, കാലിഡോസ്കോപ്പ്, തുടങ്ങിയ വിഭാഗങ്ങളും സ്ത്രീ സംവിധായകരുടെ സിനിമകളുണ്ട്.വിദേശി സംവിധായികമാർക്കൊപ്പം മലയാളി സംവിധായിക ഗീതു മോഹൻദാസ്, ഇന്ത്യൻ സംവിധായരായ സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്ണാ സെൻ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.'ഇന്ത്യൻ സിനിമ ഇന്ന്' എന്ന വിഭാഗത്തിലാണ് സീമ പഹ്വ സംവിധാനം ചെയ്ത 'ദി ഫ്യൂണറൽ' പ്രദർശിപ്പിക്കുക.'കാലിഡോസ്കോപ്പി'ൽ അപർണ സെന്നിന്റെ 'ദി ഹോം ആന്ഡ് ദി വേൾഡ് ടുഡേ', ഗീതാഞ്ജലി റാവുവിന്റെ 'ബോംബേ റോസ്', ഗീതു മോഹൻദാസിൻ്റെ 'മൂത്തോൻ' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.ചൈനയാണ് കണ്ട്രി ഫോക്കസ്.53 ചിത്രങ്ങളുടെ ആദ്യ പ്രദര്ശന വേദി കൂടിയാവും മേള.പൊലീസുകാരന്റെ ആത്മഹത്യ; ഉത്തരവ് ലഭിച്ചാൽ അന്വേഷിക്കാമെന്ന് ഇടുക്കി ക്രൈംബ്രാഞ്ച്
ചലച്ചിത്ര മേളക്ക് നാളെ തുടക്കം; മുഖ്യ ആകർഷണം വനിത സംവിധായകരുടെ ചിത്രങ്ങൾ
https://www.malayalamexpress.in/archives/955376/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം.മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.പഴയകാല നടി ശാരദയാണ് ചടങ്ങില് മുഖ്യാതിഥി.വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.തുടർന്ന് അവിടെ തന്നെ ഉദ്ഘാടന ചിത്രം 'പാസ്ഡ് ബൈ സെൻസറി'ൻ്റെ പ്രദർശനവും നടക്കും.വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇക്കൊല്ലം മേളയുടെ മുഖ്യ ആകർഷണം.27 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.ലോകസിനിമയിലാണ് സ്ത്രീ സംവിധായകരുടെ സിനിമകൾ ഏറെയുള്ളത്.ഒപ്പം ഇന്ത്യൻ സിനിമ ഇന്ന്, കാലിഡോസ്കോപ്പ്, തുടങ്ങിയ വിഭാഗങ്ങളും സ്ത്രീ സംവിധായകരുടെ സിനിമകളുണ്ട്.വിദേശി സംവിധായികമാർക്കൊപ്പം മലയാളി സംവിധായിക ഗീതു മോഹൻദാസ്, ഇന്ത്യൻ സംവിധായരായ സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്ണാ സെൻ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.'ഇന്ത്യൻ സിനിമ ഇന്ന്' എന്ന വിഭാഗത്തിലാണ് സീമ പഹ്വ സംവിധാനം ചെയ്ത 'ദി ഫ്യൂണറൽ' പ്രദർശിപ്പിക്കുക.'കാലിഡോസ്കോപ്പി'ൽ അപർണ സെന്നിന്റെ 'ദി ഹോം ആന്ഡ് ദി വേൾഡ് ടുഡേ', ഗീതാഞ്ജലി റാവുവിന്റെ 'ബോംബേ റോസ്', ഗീതു മോഹൻദാസിൻ്റെ 'മൂത്തോൻ' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.ചൈനയാണ് കണ്ട്രി ഫോക്കസ്.53 ചിത്രങ്ങളുടെ ആദ്യ പ്രദര്ശന വേദി കൂടിയാവും മേള.പൊലീസുകാരന്റെ ആത്മഹത്യ; ഉത്തരവ് ലഭിച്ചാൽ അന്വേഷിക്കാമെന്ന് ഇടുക്കി ക്രൈംബ്രാഞ്ച് ### Headline : ചലച്ചിത്ര മേളക്ക് നാളെ തുടക്കം; മുഖ്യ ആകർഷണം വനിത സംവിധായകരുടെ ചിത്രങ്ങൾ
10071
പയ്യന്നൂര്: പാര്ട്ടി ഗ്രാമത്തില് തെരഞ്ഞെടുപ്പു പിരിവു നല്കാത്ത യുവതിയെ തടഞ്ഞു നിര്ത്തി നാട്ടില് ജീവിക്കാന് വിടില്ലെന്നു ഭീഷണിപ്പെടുത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കൂട്ടാളികള്ക്കുമെതിരെ പൊലിസ് കേസെടുത്തു.യുവതിയുടെ പരാതിയിലാണ് നടപടി.ഗുരുവായൂരപ്പന് കോളജില് പഠിച്ച മൂന്നു തലമുറ...എ പ്രദീപ് കുമാറിന്റെ വിജയത്തിനായി കൂടെ പഠിച്ചവരും..എല്.ഡി.എഫ് കാസര്ഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാര്ത്ഥി കെ.പി സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമനും സംഘവും തന്നെ തടഞ്ഞ് നിര്ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രസിഡന്റടക്കം നാലുപേര്ക്കെതിരെ പോലീസ് കേസെടുത്തത്.കുഞ്ഞിമംഗലം തലായില് താമസിക്കുന്ന എകെ സ്വപ്ന നല്കിയ പരാതിയിലാണ് പ്രസിഡന്റ് എം.കുഞ്ഞിരാമന്, വിജയന്, മണി, കുഞ്ഞികൃഷ്ണന് എന്നിവര്ക്കെതിരെ പയ്യന്നൂര് പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില് കുഞ്ഞിരാമനും സംഘവും വോട്ടഭ്യര്ഥിച്ചു എത്തിയിരുന്നു.ഈ സമയത്ത് തെരഞ്ഞെടുപ്പു ഫണ്ട് നല്കണമെന്നു ആവശ്യപ്പെട്ടു.എന്നാല് തന്റെ കൈയില് പണം ഇല്ലെന്നു യുവതി പറഞ്ഞു.ഇതേ തുടര്ന്ന് പ്രസിഡന്റും യുവതിയും തമ്മില് വാക്തര്ക്കമായി.ഇവിടെ നിന്നും രോഷാകൂലരായി ഇറങ്ങിയ പോയ പ്രസിഡന്റും സംഘവും പിന്നീട് മറ്റൊരു ദിവസം വഴിയരികില് തടഞ്ഞു നിര്ത്തി പാര്ട്ടി ഗ്രാമത്തില് പാര്ട്ടി പറയുന്നതാണ് നിയമമൊന്നും നിന്നെ മന:സമാധാനത്തോടെ ജീവിക്കാന് വിടില്ലെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു സ്വപ്ന പരാതിയില് പറയുന്നു.അതേസമയം ഈ ആരോപണം നിഷേധിച്ചുകൊണ്ട് സിപിഎമ്മും രംഗത്തു വന്നിട്ടുണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്റെ പരാതിയില് എകെ സ്വപ്നക്കെതിരെയും പോലീസ് കേസ്സെടുത്തിട്ടുണ്ട്.സ്വപ്നയുടെ വീട്ടില് വോട്ടഭ്യര്ത്ഥനയുമായി ചെന്നപ്പോള് തന്നെ അസഭ്യം പറഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ തന്നെ സമൂഹ മധ്യത്തിന് മുന്നില് അപമാനിച്ചുവെന്നാണ് പ്രസിഡന്റ് പോലീസില് നല്കിയ പരാതിയില് പറയുന്നത്
തിരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല... ജീവിക്കാൻ വിടില്ലെന്ന് യുവതിക്കെതിരെ ഭീഷണി, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
https://malayalam.oneindia.com/news/kannur/case-against-kunhimangalam-panchayath-president-for-threaten-women-223284.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പയ്യന്നൂര്: പാര്ട്ടി ഗ്രാമത്തില് തെരഞ്ഞെടുപ്പു പിരിവു നല്കാത്ത യുവതിയെ തടഞ്ഞു നിര്ത്തി നാട്ടില് ജീവിക്കാന് വിടില്ലെന്നു ഭീഷണിപ്പെടുത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കൂട്ടാളികള്ക്കുമെതിരെ പൊലിസ് കേസെടുത്തു.യുവതിയുടെ പരാതിയിലാണ് നടപടി.ഗുരുവായൂരപ്പന് കോളജില് പഠിച്ച മൂന്നു തലമുറ...എ പ്രദീപ് കുമാറിന്റെ വിജയത്തിനായി കൂടെ പഠിച്ചവരും..എല്.ഡി.എഫ് കാസര്ഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാര്ത്ഥി കെ.പി സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമനും സംഘവും തന്നെ തടഞ്ഞ് നിര്ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രസിഡന്റടക്കം നാലുപേര്ക്കെതിരെ പോലീസ് കേസെടുത്തത്.കുഞ്ഞിമംഗലം തലായില് താമസിക്കുന്ന എകെ സ്വപ്ന നല്കിയ പരാതിയിലാണ് പ്രസിഡന്റ് എം.കുഞ്ഞിരാമന്, വിജയന്, മണി, കുഞ്ഞികൃഷ്ണന് എന്നിവര്ക്കെതിരെ പയ്യന്നൂര് പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില് കുഞ്ഞിരാമനും സംഘവും വോട്ടഭ്യര്ഥിച്ചു എത്തിയിരുന്നു.ഈ സമയത്ത് തെരഞ്ഞെടുപ്പു ഫണ്ട് നല്കണമെന്നു ആവശ്യപ്പെട്ടു.എന്നാല് തന്റെ കൈയില് പണം ഇല്ലെന്നു യുവതി പറഞ്ഞു.ഇതേ തുടര്ന്ന് പ്രസിഡന്റും യുവതിയും തമ്മില് വാക്തര്ക്കമായി.ഇവിടെ നിന്നും രോഷാകൂലരായി ഇറങ്ങിയ പോയ പ്രസിഡന്റും സംഘവും പിന്നീട് മറ്റൊരു ദിവസം വഴിയരികില് തടഞ്ഞു നിര്ത്തി പാര്ട്ടി ഗ്രാമത്തില് പാര്ട്ടി പറയുന്നതാണ് നിയമമൊന്നും നിന്നെ മന:സമാധാനത്തോടെ ജീവിക്കാന് വിടില്ലെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു സ്വപ്ന പരാതിയില് പറയുന്നു.അതേസമയം ഈ ആരോപണം നിഷേധിച്ചുകൊണ്ട് സിപിഎമ്മും രംഗത്തു വന്നിട്ടുണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്റെ പരാതിയില് എകെ സ്വപ്നക്കെതിരെയും പോലീസ് കേസ്സെടുത്തിട്ടുണ്ട്.സ്വപ്നയുടെ വീട്ടില് വോട്ടഭ്യര്ത്ഥനയുമായി ചെന്നപ്പോള് തന്നെ അസഭ്യം പറഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ തന്നെ സമൂഹ മധ്യത്തിന് മുന്നില് അപമാനിച്ചുവെന്നാണ് പ്രസിഡന്റ് പോലീസില് നല്കിയ പരാതിയില് പറയുന്നത് ### Headline : തിരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല... ജീവിക്കാൻ വിടില്ലെന്ന് യുവതിക്കെതിരെ ഭീഷണി, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
10072
വിഷയം സ്വാശ്രയ കോളേജ് പഴയ മുദ്രാവാക്യങ്ങളൊക്കെ മറന്നു; 5 സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം? 1, 2019, 15:53 നാല് സ്വാശ്രയ മെഡിക്കല് കോളേജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു, ഈ വര്ഷം 4.85 ലക്ഷം...31, 2017, 17:42 സ്വാശ്രയ പ്രവേശനം; സർക്കാർ പുന:പരിശോധനാ ഹർജി നൽകും, 11 ലക്ഷം ഫീസ് രണ്ട് കോളേജുകൾക്ക് മാത്രം! 19, 2017, 21:29 മാനേജ്മെന്റുകളെ തള്ളി സര്ക്കാര്...മെഡിക്കല് ഫീസ് അഞ്ചര ലക്ഷം, എന്ആര്ഐ സീറ്റില് 20 ലക്ഷം? 26, 2017, 15:36 മഹിജയുടെ സമരം തീര്ന്നു...പക്ഷേ പണികിട്ടാന് പോകുന്നത് കൃഷ്ണദാസിനേയും വെല്ലുന്ന വമ്പന്മാര്ക്ക് 10, 2017, 10:41 'വിദ്യാര്ത്ഥി ഐക്യം'; സ്വാശ്രയ കോളേജില് ഇനി കൊടി ഉയരും; വിദ്യാര്ത്ഥി യൂണിയന് നിര്ബന്ധം 3, 2017, 11:18 സമരത്തെ എസ്എഫ്ഐ ഒറ്റുകൊടുത്തുവെന്ന് ബിജെപി;എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്...31, 2017, 16:53 ലക്ഷ്മി നായരെ കൈവിടാന് സിപിഎമ്മിനാകില്ല!സമരത്തില് നിന്ന് പിന്മാറണമെന്ന് എസ്എഫ്ഐയോട് ആവശ്യപ്പെട്ടു.25, 2017, 12:02 കുട്ടികളെ അസഭ്യം പറയുന്നത് തന്റെ രീതിയല്ല;ലക്ഷ്മി നായരോട് വൈരാഗ്യമുള്ള വ്യക്തികള് ആരെല്ലാം? 22, 2017, 12:55 ലക്ഷ്മി നായര്ക്കെതിരെ കാവ്യ...നായർ കുട്ടി എന്തിന് ചോവന് ചെക്കനോട് മിണ്ടി? മകന്റെ കാമുകിയുടെ ഭരണം 19, 2017, 16:09 വിദ്യാഭാസ കച്ചവടം: മുഖ്യന് കര്ദിനാളിന്റെ മറുപടി; 'വിദ്യാഭ്യാസ മേഖലയില് സഭ അനിഷേധ്യ സാന്നിദ്ധ്യം
സ്വാശ്രയ കോളേജ്: Latest സ്വാശ്രയ കോളേജ്
https://malayalam.oneindia.com/topic/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AF-%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം സ്വാശ്രയ കോളേജ് പഴയ മുദ്രാവാക്യങ്ങളൊക്കെ മറന്നു; 5 സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം? 1, 2019, 15:53 നാല് സ്വാശ്രയ മെഡിക്കല് കോളേജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു, ഈ വര്ഷം 4.85 ലക്ഷം...31, 2017, 17:42 സ്വാശ്രയ പ്രവേശനം; സർക്കാർ പുന:പരിശോധനാ ഹർജി നൽകും, 11 ലക്ഷം ഫീസ് രണ്ട് കോളേജുകൾക്ക് മാത്രം! 19, 2017, 21:29 മാനേജ്മെന്റുകളെ തള്ളി സര്ക്കാര്...മെഡിക്കല് ഫീസ് അഞ്ചര ലക്ഷം, എന്ആര്ഐ സീറ്റില് 20 ലക്ഷം? 26, 2017, 15:36 മഹിജയുടെ സമരം തീര്ന്നു...പക്ഷേ പണികിട്ടാന് പോകുന്നത് കൃഷ്ണദാസിനേയും വെല്ലുന്ന വമ്പന്മാര്ക്ക് 10, 2017, 10:41 'വിദ്യാര്ത്ഥി ഐക്യം'; സ്വാശ്രയ കോളേജില് ഇനി കൊടി ഉയരും; വിദ്യാര്ത്ഥി യൂണിയന് നിര്ബന്ധം 3, 2017, 11:18 സമരത്തെ എസ്എഫ്ഐ ഒറ്റുകൊടുത്തുവെന്ന് ബിജെപി;എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്...31, 2017, 16:53 ലക്ഷ്മി നായരെ കൈവിടാന് സിപിഎമ്മിനാകില്ല!സമരത്തില് നിന്ന് പിന്മാറണമെന്ന് എസ്എഫ്ഐയോട് ആവശ്യപ്പെട്ടു.25, 2017, 12:02 കുട്ടികളെ അസഭ്യം പറയുന്നത് തന്റെ രീതിയല്ല;ലക്ഷ്മി നായരോട് വൈരാഗ്യമുള്ള വ്യക്തികള് ആരെല്ലാം? 22, 2017, 12:55 ലക്ഷ്മി നായര്ക്കെതിരെ കാവ്യ...നായർ കുട്ടി എന്തിന് ചോവന് ചെക്കനോട് മിണ്ടി? മകന്റെ കാമുകിയുടെ ഭരണം 19, 2017, 16:09 വിദ്യാഭാസ കച്ചവടം: മുഖ്യന് കര്ദിനാളിന്റെ മറുപടി; 'വിദ്യാഭ്യാസ മേഖലയില് സഭ അനിഷേധ്യ സാന്നിദ്ധ്യം ### Headline : സ്വാശ്രയ കോളേജ്: Latest സ്വാശ്രയ കോളേജ്
10073
ബെയ്ജിങ്: ഇസ്ലാം മതവിശ്വാസം ചൈനയില് സ്വതവേ അടിച്ചമര്ത്തപ്പെടുന്ന മതമായിട്ടാണ് കണക്കാക്കാറുള്ളത്.നേരത്തെ റംസാന് നിരോധിച്ചത് പോലുള്ള സംഗതികളൊക്കെ കമ്മ്യൂണിസ്റ്റ് ചൈനയില് നടന്നിട്ടുണ്ട്.ഇപ്പോഴിതാ ഇസ്ലാം വിശ്വാസികള്ക്ക് വീണ്ടും ഭീഷണിയുമായി ചൈന.എന്നാല് ഇത്തവണ കുറച്ച് പുകഴ്ത്തിയതിന് ശേഷമാണ് ചൈന ഭീഷണി പ്രകടമാക്കിയത്.മുസ്ലീം മതവിശ്വാസികള് വിദേശ സംസ്കാരം രാജ്യേത്തക്ക് കൊണ്ടുവരാന് നോക്കേണ്ടെന്നാണ് മുതിര്ന്ന് ചൈനീസ് വക്താവ് പറഞ്ഞിരിക്കുന്നത്.ചൈനയിലെ പള്ളികളൊക്കെ ഇത്തരത്തില് വിദേശ സ്റ്റൈലുകള് ആലേഖനം ചെയ്യാന് ശ്രമിക്കുന്നുണ്ട് ഇത് അനുവദിക്കില്ലെന്നും ചൈന പറയുന്നു.ഇന്ത്യയും ഫ്രാന്സും തമ്മില് ഒപ്പുവച്ചത് 14 കരാറുകള്: ചൈനയ്ക്ക് പണികൊടുക്കാന് കൈകോര്ക്കും!! രാജ്യത്ത് ആകെ 20 മില്യണ് മുസ്ലീങ്ങളാണുള്ളത്.അതേസമയം രാജ്യത്ത് മതസ്വാതന്ത്ര്യം ഉണ്ടെന്നാണ് ചൈന അവകാശപ്പെടുത്തുന്നത്.എന്നാല് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില് കടുത്ത നിയന്ത്രണങ്ങളാണ് ചൈന അടുത്ത കാലത്തായി കൊണ്ടുവരുന്നത്.മതതീവ്രവാദവും ആക്രമണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.അതേസമയം സര്ക്കാരിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഇസ്ലാമിക് അസോസിയേഷന്റെ അധ്യക്ഷന് യാങ് ഫാമിങ്ങും മുസ്ലീങ്ങള്ക്ക് പ്രത്യേക നിര്ദേശം നല്കിയിട്ടുണ്ട്.ഇസ്ലാം മതം ഒരിക്കലും മതനിരപേക്ഷി ജീവിതത്തില് ഇടപെടരുതെന്ന് യാങ് ഫാമിങ്ങ് പറഞ്ഞു.വിദേശ രീതികള് രാജ്യത്തേക്ക് കൊണ്ടുവരുന്നത് മൊത്തം സമൂഹത്തെ സ്വാധീനിക്കും.ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിന് ചൈനയില് വേരോട്ടമുണ്ട്.എന്നാല് ഇത് കൂടുതല് ചൈനയ്ക്ക് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ട്.സോഷ്യലിസ്റ്റ് മൂല്യങ്ങള്ക്ക് അനുസരിച്ച് നിങ്ങള്ക്ക് വിശ്വാസത്തെ രൂപപ്പെടുത്താം.ഇതോടൊപ്പം മതതീവ്രവാദത്തെ അവഗണിക്കണം.മതപരമായ ചടങ്ങുകള്, സംസ്കാരം, കൊത്തുപണികള് എന്നിവ ചൈനീസ് സംസ്കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും യാങ് ഫാമിങ് പറഞ്ഞു
രാജ്യമാണ് പ്രധാനം മതമല്ല, ഇസ്ലാം വിശ്വാസികള് വിദേശരീതികള് രാജ്യത്തേക്ക് കൊണ്ടുവരേണ്ടെന്ന് ചൈന
https://malayalam.oneindia.com/news/international/chinese-official-warns-against-creeping-islamisation-195060.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെയ്ജിങ്: ഇസ്ലാം മതവിശ്വാസം ചൈനയില് സ്വതവേ അടിച്ചമര്ത്തപ്പെടുന്ന മതമായിട്ടാണ് കണക്കാക്കാറുള്ളത്.നേരത്തെ റംസാന് നിരോധിച്ചത് പോലുള്ള സംഗതികളൊക്കെ കമ്മ്യൂണിസ്റ്റ് ചൈനയില് നടന്നിട്ടുണ്ട്.ഇപ്പോഴിതാ ഇസ്ലാം വിശ്വാസികള്ക്ക് വീണ്ടും ഭീഷണിയുമായി ചൈന.എന്നാല് ഇത്തവണ കുറച്ച് പുകഴ്ത്തിയതിന് ശേഷമാണ് ചൈന ഭീഷണി പ്രകടമാക്കിയത്.മുസ്ലീം മതവിശ്വാസികള് വിദേശ സംസ്കാരം രാജ്യേത്തക്ക് കൊണ്ടുവരാന് നോക്കേണ്ടെന്നാണ് മുതിര്ന്ന് ചൈനീസ് വക്താവ് പറഞ്ഞിരിക്കുന്നത്.ചൈനയിലെ പള്ളികളൊക്കെ ഇത്തരത്തില് വിദേശ സ്റ്റൈലുകള് ആലേഖനം ചെയ്യാന് ശ്രമിക്കുന്നുണ്ട് ഇത് അനുവദിക്കില്ലെന്നും ചൈന പറയുന്നു.ഇന്ത്യയും ഫ്രാന്സും തമ്മില് ഒപ്പുവച്ചത് 14 കരാറുകള്: ചൈനയ്ക്ക് പണികൊടുക്കാന് കൈകോര്ക്കും!! രാജ്യത്ത് ആകെ 20 മില്യണ് മുസ്ലീങ്ങളാണുള്ളത്.അതേസമയം രാജ്യത്ത് മതസ്വാതന്ത്ര്യം ഉണ്ടെന്നാണ് ചൈന അവകാശപ്പെടുത്തുന്നത്.എന്നാല് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില് കടുത്ത നിയന്ത്രണങ്ങളാണ് ചൈന അടുത്ത കാലത്തായി കൊണ്ടുവരുന്നത്.മതതീവ്രവാദവും ആക്രമണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.അതേസമയം സര്ക്കാരിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഇസ്ലാമിക് അസോസിയേഷന്റെ അധ്യക്ഷന് യാങ് ഫാമിങ്ങും മുസ്ലീങ്ങള്ക്ക് പ്രത്യേക നിര്ദേശം നല്കിയിട്ടുണ്ട്.ഇസ്ലാം മതം ഒരിക്കലും മതനിരപേക്ഷി ജീവിതത്തില് ഇടപെടരുതെന്ന് യാങ് ഫാമിങ്ങ് പറഞ്ഞു.വിദേശ രീതികള് രാജ്യത്തേക്ക് കൊണ്ടുവരുന്നത് മൊത്തം സമൂഹത്തെ സ്വാധീനിക്കും.ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിന് ചൈനയില് വേരോട്ടമുണ്ട്.എന്നാല് ഇത് കൂടുതല് ചൈനയ്ക്ക് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ട്.സോഷ്യലിസ്റ്റ് മൂല്യങ്ങള്ക്ക് അനുസരിച്ച് നിങ്ങള്ക്ക് വിശ്വാസത്തെ രൂപപ്പെടുത്താം.ഇതോടൊപ്പം മതതീവ്രവാദത്തെ അവഗണിക്കണം.മതപരമായ ചടങ്ങുകള്, സംസ്കാരം, കൊത്തുപണികള് എന്നിവ ചൈനീസ് സംസ്കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും യാങ് ഫാമിങ് പറഞ്ഞു ### Headline : രാജ്യമാണ് പ്രധാനം മതമല്ല, ഇസ്ലാം വിശ്വാസികള് വിദേശരീതികള് രാജ്യത്തേക്ക് കൊണ്ടുവരേണ്ടെന്ന് ചൈന
10074
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തെ രൂക്ഷമയി വിമര്ശിച്ചുക്കൊണ്ട് നടി ഷീല രംഗത്ത്.ഇതിനോടകം തന്നെ നിരവധി പ്രമുഖര് ചുംബന സമരത്തിനെ എതിര്ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.മനോരമ ഓണ്ലൈനു നല്കിയ അഭിമുഖത്തിലാണ് ചുംബന സമരത്തെ രൂക്ഷമായി വിമര്ശിച്ചുക്കൊണ്ട് രംഗത്തെത്തിയത്.ചുംബന സമരം എന്തോരു വൃത്തിക്കേടാണെന്ന് താരം പറയുന്നു.ഇപ്പോള് ചുംബന സമരം നടത്തി അടുത്തത് അവര് എന്തു സമരം നടത്തുമെന്നും ഷീല ചോദിക്കുന്നു.ചുംബന സമരത്തിന്റെ ആവശ്യമുണ്ടോ? കേരളത്തില് ചുംബന സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നടി ഷീല ചോദിക്കുന്നു.ചുംബന സമരത്തെ രൂക്ഷമായ ഭാഷയില് വിമര്ശിച്ചുക്കൊണ്ടാണ് നടി രംഗത്തെത്തിയത്.എന്തൊരു വൃത്തിക്കേടാണ് ചുംബന സമരം എന്തോരു വൃത്തിക്കേടാണെന്ന് താരം പറയുന്നു.ഇപ്പോള് ചുംബന സമരം നടത്തി അടുത്തത് അവര് എന്തു സമരം നടത്തുമെന്നും ഷീല ചോദിക്കുന്നു.വിദേശങ്ങളില് വിദേശത്ത് തുണിപോലുമില്ലാതെ നിരത്തിലൂടെ ഓടി സമരം നടത്തുന്നവരുണ്ട്.ഈ ചുംബിക്കുന്നവരൊക്കെ ഇങ്ങനെ ഓടുമോയെന്നും താരം ചോദിക്കുന്നു.എന്ത് ഉദ്ദേശത്തോടെയാണ് സമരം നടത്തിയതെങ്കിലും അങ്ങനെ ചെയ്യാന് പാടില്ല.താന് എതിര്ത്തു നില്ക്കുന്നു എന്ത് ഉദ്ദേശത്തോടെയാണ് സമരം നടത്തുന്നതെങ്കിലും അതിന് ചുംബിക്കണോയെന്ന് ഷീല ചോദിക്കുന്നു.താന് ഇതിന് എതിരാണ്.കേരളത്തിലെ പെണ്ണുങ്ങളാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.ഓരോ കാര്യത്തിനും ഇടങ്ങളുണ്ട് ഓരോ കാര്യങ്ങള്ക്കും ഓരോ സ്ഥലമുണ്ട്, ബെഡ് റൂം, അടുക്കള എന്നിവിടങ്ങളില് ചെയ്യേണ്ട കാര്യങ്ങള് റോഡില് ചെയ്യേണ്ടതുണ്ടോ ഓരോന്നിനും ഓരോ ഇടമുണ്ടെന്ന് ഷീല തുറന്നടിക്കുന്നു
എന്തൊരു വൃത്തിക്കേടാണ് ഈ ചുംബന സമരം: ഷീല ഇങ്ങനെ പറയണമെങ്കില് കാരണം ചെറുതായിരിക്കില്ല
https://malayalam.oneindia.com/news/kerala/actress-sheela-against-kiss-love-143587.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തെ രൂക്ഷമയി വിമര്ശിച്ചുക്കൊണ്ട് നടി ഷീല രംഗത്ത്.ഇതിനോടകം തന്നെ നിരവധി പ്രമുഖര് ചുംബന സമരത്തിനെ എതിര്ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.മനോരമ ഓണ്ലൈനു നല്കിയ അഭിമുഖത്തിലാണ് ചുംബന സമരത്തെ രൂക്ഷമായി വിമര്ശിച്ചുക്കൊണ്ട് രംഗത്തെത്തിയത്.ചുംബന സമരം എന്തോരു വൃത്തിക്കേടാണെന്ന് താരം പറയുന്നു.ഇപ്പോള് ചുംബന സമരം നടത്തി അടുത്തത് അവര് എന്തു സമരം നടത്തുമെന്നും ഷീല ചോദിക്കുന്നു.ചുംബന സമരത്തിന്റെ ആവശ്യമുണ്ടോ? കേരളത്തില് ചുംബന സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നടി ഷീല ചോദിക്കുന്നു.ചുംബന സമരത്തെ രൂക്ഷമായ ഭാഷയില് വിമര്ശിച്ചുക്കൊണ്ടാണ് നടി രംഗത്തെത്തിയത്.എന്തൊരു വൃത്തിക്കേടാണ് ചുംബന സമരം എന്തോരു വൃത്തിക്കേടാണെന്ന് താരം പറയുന്നു.ഇപ്പോള് ചുംബന സമരം നടത്തി അടുത്തത് അവര് എന്തു സമരം നടത്തുമെന്നും ഷീല ചോദിക്കുന്നു.വിദേശങ്ങളില് വിദേശത്ത് തുണിപോലുമില്ലാതെ നിരത്തിലൂടെ ഓടി സമരം നടത്തുന്നവരുണ്ട്.ഈ ചുംബിക്കുന്നവരൊക്കെ ഇങ്ങനെ ഓടുമോയെന്നും താരം ചോദിക്കുന്നു.എന്ത് ഉദ്ദേശത്തോടെയാണ് സമരം നടത്തിയതെങ്കിലും അങ്ങനെ ചെയ്യാന് പാടില്ല.താന് എതിര്ത്തു നില്ക്കുന്നു എന്ത് ഉദ്ദേശത്തോടെയാണ് സമരം നടത്തുന്നതെങ്കിലും അതിന് ചുംബിക്കണോയെന്ന് ഷീല ചോദിക്കുന്നു.താന് ഇതിന് എതിരാണ്.കേരളത്തിലെ പെണ്ണുങ്ങളാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.ഓരോ കാര്യത്തിനും ഇടങ്ങളുണ്ട് ഓരോ കാര്യങ്ങള്ക്കും ഓരോ സ്ഥലമുണ്ട്, ബെഡ് റൂം, അടുക്കള എന്നിവിടങ്ങളില് ചെയ്യേണ്ട കാര്യങ്ങള് റോഡില് ചെയ്യേണ്ടതുണ്ടോ ഓരോന്നിനും ഓരോ ഇടമുണ്ടെന്ന് ഷീല തുറന്നടിക്കുന്നു ### Headline : എന്തൊരു വൃത്തിക്കേടാണ് ഈ ചുംബന സമരം: ഷീല ഇങ്ങനെ പറയണമെങ്കില് കാരണം ചെറുതായിരിക്കില്ല
10075
കണ്ണൂർ: മയ്യിലില് ആറര കിലോ കഞ്ചാവുമായി രണ്ടുപേര് പിടിയില്.ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടിപ്പറമ്പ് സ്വദേശി റോയ് എന്നിവരാണ് പിടിയിലായത്.ആന്റി നര്ക്കോട്ടിക് സംഘം ബസ് സ്റ്റാന്ഡില് നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.രണ്ട് സ്യൂട്ട്കേസുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് കഞ്ചാവ് വേട്ട നടന്നത്.കണ്ണൂര് എഎസ്പിഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നര്ക്കോട്ടിക് ടീമും മയ്യില് എസ്.ഐ വിനീഷും എക്സൈസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള് പോലീസ് പിടിയിലായത്.കണ്ണൂരിൽ വീണ്ടുമൊരു വിദ്യാർത്ഥിനിയുടെ മരണം: പഠനഭാരം താങ്ങാനാവില്ലെന്നു ആത്മഹത്യക്കുറിപ്പ് വിദ്യാര്ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.ആന്ധ്രാപ്രദേശില് നിന്നും എത്തിച്ച കഞ്ചാവ് കണ്ണൂരില് വിതരണം ചെയ്യുന്നവരാണ് പിടിയിലായത്.പ്രതികളെ വിശദമായി ചോദ്യം ചെയ്തു.ഇരുവരെയും വൈകിട്ടോടെ വടകര കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് കടത്ത് വ്യാപകമാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലിസും എക്സൈസും പരിശോധന ശക്തമാക്കിയത്.രണ്ടാഴ്ച മുൻപ് വീര്യമേറിയ പശ ലഹരിക്ക് പകരമായി ഉപയോഗിച്ച വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും കുഴഞ്ഞു വീണു ഗുരുതരാവസ്ഥയിലാണ്
ആറര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ: കഞ്ചാവ് എത്തിച്ചത് ആന്ധ്രയിൽ നിന്ന്
https://malayalam.oneindia.com/news/kannur/two-people-arrested-with-ganja-from-kannur-236707.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: മയ്യിലില് ആറര കിലോ കഞ്ചാവുമായി രണ്ടുപേര് പിടിയില്.ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടിപ്പറമ്പ് സ്വദേശി റോയ് എന്നിവരാണ് പിടിയിലായത്.ആന്റി നര്ക്കോട്ടിക് സംഘം ബസ് സ്റ്റാന്ഡില് നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.രണ്ട് സ്യൂട്ട്കേസുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് കഞ്ചാവ് വേട്ട നടന്നത്.കണ്ണൂര് എഎസ്പിഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നര്ക്കോട്ടിക് ടീമും മയ്യില് എസ്.ഐ വിനീഷും എക്സൈസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള് പോലീസ് പിടിയിലായത്.കണ്ണൂരിൽ വീണ്ടുമൊരു വിദ്യാർത്ഥിനിയുടെ മരണം: പഠനഭാരം താങ്ങാനാവില്ലെന്നു ആത്മഹത്യക്കുറിപ്പ് വിദ്യാര്ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.ആന്ധ്രാപ്രദേശില് നിന്നും എത്തിച്ച കഞ്ചാവ് കണ്ണൂരില് വിതരണം ചെയ്യുന്നവരാണ് പിടിയിലായത്.പ്രതികളെ വിശദമായി ചോദ്യം ചെയ്തു.ഇരുവരെയും വൈകിട്ടോടെ വടകര കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് കടത്ത് വ്യാപകമാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലിസും എക്സൈസും പരിശോധന ശക്തമാക്കിയത്.രണ്ടാഴ്ച മുൻപ് വീര്യമേറിയ പശ ലഹരിക്ക് പകരമായി ഉപയോഗിച്ച വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും കുഴഞ്ഞു വീണു ഗുരുതരാവസ്ഥയിലാണ് ### Headline : ആറര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ: കഞ്ചാവ് എത്തിച്ചത് ആന്ധ്രയിൽ നിന്ന്
10076
കൊച്ചി: അഞ്ചൽ ഈസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയിന് ബസുക്കൾ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ലൂമിയർ ബസ് ഉടകൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു.മോട്ടോർ വാഹന വകുപപ് ലൈസൻസ് റദ്ദാക്കിയ ഡ്രൈവർമാരെ വെച്ച് തന്നെ സർവ്വീസ് നടത്തുമെന്ന് ഇവർ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നായിരുന്നു വെല്ലുവിളി.എന്നാൽ മോട്ടോർ വാഹന വകുപ്പിനെയോ പോലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപ്പെടുത്താനല്ല ആ പോസ്റ്റെന്ന് മനസിലാക്കാവുന്നതാണ്.അത്തരത്തിലുള്ള പ്രചാരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവാജ്യം ഖേദം രേഖപ്പെടുത്തുന്നുവെന്നാണ് ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ സെൻസേഷൻ ആയി കൊണ്ടിരിക്കുകയാണ്.മോട്ടോർ വാഹന വകുപ്പിനെയോ പോലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപെടുത്താനല്ല ആ പോസ്റ്റ് എന്ന് മനസിയിലാക്കാവുന്നതാണ്.അത്തരത്തിൽ ഉള്ള പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം രേഖപെടുത്തുന്നു.നിയമ സംവിധാനങ്ങളെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് മാത്രമാണ് ഇതുവരെ ഞങ്ങൾ സർവീസ് നടത്തിയിട്ടുള്ളത്.തുടർന്നും അങ്ങനെ തന്നെ ആയിരിക്കും.ഞങ്ങൾക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നവരോടും തെറ്റായ രീതിയിൽ വാർത്തകൾ നൽകിയതിലുള്ള പ്രതിഷേധം അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നാണ് ഫോസ്ബുക്കിൽ കറിച്ചിരിക്കുന്നത്
മോട്ടോർ വാഹന വകുപ്പിനെതിരെ ഭീണി: അവസാനം മാപ്പ് പറഞ്ഞു, എഫ്ബി പോസ്റ്റും മുക്കി ലൂമിയർ ബസ് ഉടമകൾ
https://malayalam.oneindia.com/news/kerala/lumiere-travel-hub-s-facebook-post-about-kollam-anchal-bus-incident-237816.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: അഞ്ചൽ ഈസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അഭ്യാസ പ്രകടനം നടത്തിയിന് ബസുക്കൾ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ലൂമിയർ ബസ് ഉടകൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു.മോട്ടോർ വാഹന വകുപപ് ലൈസൻസ് റദ്ദാക്കിയ ഡ്രൈവർമാരെ വെച്ച് തന്നെ സർവ്വീസ് നടത്തുമെന്ന് ഇവർ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നായിരുന്നു വെല്ലുവിളി.എന്നാൽ മോട്ടോർ വാഹന വകുപ്പിനെയോ പോലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപ്പെടുത്താനല്ല ആ പോസ്റ്റെന്ന് മനസിലാക്കാവുന്നതാണ്.അത്തരത്തിലുള്ള പ്രചാരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവാജ്യം ഖേദം രേഖപ്പെടുത്തുന്നുവെന്നാണ് ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ സെൻസേഷൻ ആയി കൊണ്ടിരിക്കുകയാണ്.മോട്ടോർ വാഹന വകുപ്പിനെയോ പോലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപെടുത്താനല്ല ആ പോസ്റ്റ് എന്ന് മനസിയിലാക്കാവുന്നതാണ്.അത്തരത്തിൽ ഉള്ള പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം രേഖപെടുത്തുന്നു.നിയമ സംവിധാനങ്ങളെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് മാത്രമാണ് ഇതുവരെ ഞങ്ങൾ സർവീസ് നടത്തിയിട്ടുള്ളത്.തുടർന്നും അങ്ങനെ തന്നെ ആയിരിക്കും.ഞങ്ങൾക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നവരോടും തെറ്റായ രീതിയിൽ വാർത്തകൾ നൽകിയതിലുള്ള പ്രതിഷേധം അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നാണ് ഫോസ്ബുക്കിൽ കറിച്ചിരിക്കുന്നത് ### Headline : മോട്ടോർ വാഹന വകുപ്പിനെതിരെ ഭീണി: അവസാനം മാപ്പ് പറഞ്ഞു, എഫ്ബി പോസ്റ്റും മുക്കി ലൂമിയർ ബസ് ഉടമകൾ
10077
ദില്ലി: പൗരത്വ നിമയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്ശിച്ച് രാഹുല് ഗാന്ധി.ആര്എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് നുണ പറയുന്നുവെന്നായിണ് രാഹുലിന്റെ വിമര്ശനം.രാജ്യത്ത് തടങ്കല് കേന്ദ്രങ്ങളില്ലെന്നും, കോണ്ഗ്രസും അര്ബന് നക്സലുകളും പറഞ്ഞ് പരത്തുന്നതാണ് ഇ ക്കാര്യമെന്നും നേരത്തെ പ്രധാനമന്ത്രി ഇതിന് ട്വീറ്റിലാണ് രാഹുല് മറുപടി.ഒപ്പം ബിബിസിയുടെ ഒരു വീഡിയോയും ഉണ്ട്.നുണ, നുണ, നുണ എന്ന ഹാഷ്ടാഗും ഒപ്പം ചേര്ത്തിട്ടുണ്ട്.രാഹുല് ട്വീറ്റിനൊപ്പം ചേര്ത്ത വീഡിയോയില് തടങ്കല് കേന്ദ്രങ്ങള് നിര്മിക്കുന്ന വീഡിയോയും ഉണ്ട്.ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്ശനം.ഇതിനിടെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രൂക്ഷ വിമര്ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തി.പ്രതിഷേധത്തിന്റെ പേരില് പൊതുമുതല് നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മോദി പറഞ്ഞു.ഒരിക്കലും അഭ്യൂഹങ്ങളുടെ പേരില് അക്രമം കാണിക്കരുത്.ജനങ്ങള്ക്ക് അവകാശമുണ്ട്.പക്ഷേ പൊതുമുതല് സംരക്ഷിക്കാനും അവര്ക്ക് കടമയുണ്ടെന്ന് മോദി പറഞ്ഞു.ജനങ്ങള് പോലീസിനെ ബഹുമാനിക്കാന് പഠിക്കണം.അവര് ചെയ്ത കാര്യങ്ങള് ശരിയാണ്.നമ്മളെ സംരക്ഷിക്കാന് വേറെ ആരാണുള്ളത്.പോലീസിനെതിരെയുള്ള ആക്രമണങ്ങള് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.അതേസമയം പൗരത്വ നിയമത്തില് നിന്ന് പിന്നോട്ട് പോകാന് സര്ക്കാരിന് ഉദ്ദേശമില്ല.മതത്തിന്റെ പേരില് അതിക്രമങ്ങള് നേരിടുന്ന ഹിന്ദു വിഭാഗത്തിന് പൗരത്വം നല്കുക വളരെ അത്യാവശ്യമാണ്.ഇന്ത്യയിലെ 130 കോടി ജനങ്ങള് അതിനെ അംഗീകരിച്ചതാണെന്നും മോദി പറഞ്ഞു.അതേസമയം പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട് 130 പേര്ക്കെതിരെ യുപിയില് കേസെടുത്തിട്ടുണ്ട്.സ്വത്ത് കണ്ട് കെട്ടാതിരിക്കണമെങ്കില് 50 ലക്ഷം രൂപ അടയ്ക്കാനാണ് തീരുമാനം.രാംപൂരില് 28 പേര്ക്കും സമ്പലില് 26 പേര്ക്കും ബിജ്നോറില് 43 പേര്ക്കും, ഗൊരഖ്പൂരില് 33 പേര്ക്കും സര്ക്കാര് നോട്ടീസ് അയച്ചിട്ടുണ്ട്.50 ലക്ഷം രൂപയോളം വരുന്ന നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സര്ക്കാരിന്റെ വാദം.എന്നാല് നോട്ടീസ് ലഭിച്ച പലരും അക്രമത്തില് പങ്കില്ലെന്ന വാദത്തിലാണ്.പലരും തീര്ത്തും ദരിദ്രരാണ്.അഭിഭാഷകരെ നിയമിക്കാന് പോലും ഇവരുടെ കൈവശം പണമില്ല
ആര്എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയുന്നു... മോദിക്ക് മറുപടിയുമായി രാഹുല്
https://malayalam.oneindia.com/news/india/pm-modi-lied-to-india-says-rahul-gandhi-239261.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പൗരത്വ നിമയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്ശിച്ച് രാഹുല് ഗാന്ധി.ആര്എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് നുണ പറയുന്നുവെന്നായിണ് രാഹുലിന്റെ വിമര്ശനം.രാജ്യത്ത് തടങ്കല് കേന്ദ്രങ്ങളില്ലെന്നും, കോണ്ഗ്രസും അര്ബന് നക്സലുകളും പറഞ്ഞ് പരത്തുന്നതാണ് ഇ ക്കാര്യമെന്നും നേരത്തെ പ്രധാനമന്ത്രി ഇതിന് ട്വീറ്റിലാണ് രാഹുല് മറുപടി.ഒപ്പം ബിബിസിയുടെ ഒരു വീഡിയോയും ഉണ്ട്.നുണ, നുണ, നുണ എന്ന ഹാഷ്ടാഗും ഒപ്പം ചേര്ത്തിട്ടുണ്ട്.രാഹുല് ട്വീറ്റിനൊപ്പം ചേര്ത്ത വീഡിയോയില് തടങ്കല് കേന്ദ്രങ്ങള് നിര്മിക്കുന്ന വീഡിയോയും ഉണ്ട്.ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്ശനം.ഇതിനിടെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രൂക്ഷ വിമര്ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തി.പ്രതിഷേധത്തിന്റെ പേരില് പൊതുമുതല് നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മോദി പറഞ്ഞു.ഒരിക്കലും അഭ്യൂഹങ്ങളുടെ പേരില് അക്രമം കാണിക്കരുത്.ജനങ്ങള്ക്ക് അവകാശമുണ്ട്.പക്ഷേ പൊതുമുതല് സംരക്ഷിക്കാനും അവര്ക്ക് കടമയുണ്ടെന്ന് മോദി പറഞ്ഞു.ജനങ്ങള് പോലീസിനെ ബഹുമാനിക്കാന് പഠിക്കണം.അവര് ചെയ്ത കാര്യങ്ങള് ശരിയാണ്.നമ്മളെ സംരക്ഷിക്കാന് വേറെ ആരാണുള്ളത്.പോലീസിനെതിരെയുള്ള ആക്രമണങ്ങള് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.അതേസമയം പൗരത്വ നിയമത്തില് നിന്ന് പിന്നോട്ട് പോകാന് സര്ക്കാരിന് ഉദ്ദേശമില്ല.മതത്തിന്റെ പേരില് അതിക്രമങ്ങള് നേരിടുന്ന ഹിന്ദു വിഭാഗത്തിന് പൗരത്വം നല്കുക വളരെ അത്യാവശ്യമാണ്.ഇന്ത്യയിലെ 130 കോടി ജനങ്ങള് അതിനെ അംഗീകരിച്ചതാണെന്നും മോദി പറഞ്ഞു.അതേസമയം പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട് 130 പേര്ക്കെതിരെ യുപിയില് കേസെടുത്തിട്ടുണ്ട്.സ്വത്ത് കണ്ട് കെട്ടാതിരിക്കണമെങ്കില് 50 ലക്ഷം രൂപ അടയ്ക്കാനാണ് തീരുമാനം.രാംപൂരില് 28 പേര്ക്കും സമ്പലില് 26 പേര്ക്കും ബിജ്നോറില് 43 പേര്ക്കും, ഗൊരഖ്പൂരില് 33 പേര്ക്കും സര്ക്കാര് നോട്ടീസ് അയച്ചിട്ടുണ്ട്.50 ലക്ഷം രൂപയോളം വരുന്ന നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സര്ക്കാരിന്റെ വാദം.എന്നാല് നോട്ടീസ് ലഭിച്ച പലരും അക്രമത്തില് പങ്കില്ലെന്ന വാദത്തിലാണ്.പലരും തീര്ത്തും ദരിദ്രരാണ്.അഭിഭാഷകരെ നിയമിക്കാന് പോലും ഇവരുടെ കൈവശം പണമില്ല ### Headline : ആര്എസ്എസിന്റെ പ്രധാനമന്ത്രി രാജ്യത്തോട് നുണ പറയുന്നു... മോദിക്ക് മറുപടിയുമായി രാഹുല്
10078
കൊച്ചി: പിഎസ്സി സമീപകാലത്ത് നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി.കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ഉണ്ടാകണം.പിഎസ്സിയുടെ നിലവിലെ അവസ്ഥ തീർത്തും നിരാശാജനകമാണെന്നും കോടതി നിരീക്ഷിച്ചു.പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ നാലാം പ്രതി സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം.'സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്.കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണം.ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ.' - ഹൈക്കോടതി പറഞ്ഞു.പിഎസ്സിയിൽ നിലവിലെ അവസ്ഥ തീർത്തും നിരാശാജനകമാണെന്ന് കോടതി നിരീക്ഷിച്ചു.തട്ടിപ്പ് നടത്തി അനർഹർ പട്ടികയിൽ നുഴഞ്ഞു കയറുന്നത് തടയണം.കേസിൽ നാലാം പ്രതി സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.അതേസമയം, കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തെ സർക്കാരും കോടതിയിൽ ശക്തമായി എതിർത്തു.96 മെസേജുകളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.രഹസ്യമായാണ് മെസേജുകൾ കൈമാറാനുള്ള മൊബൈലും സ്മാർട്ട് വാച്ചുകളും പരീക്ഷാ ഹാളിൽ കടത്തിയത്.പ്രതികൾക്ക് എങ്ങനെ ചോദ്യപേപ്പർ ചോർന്നുകിട്ടി എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വാദിച്ചു.കശ്മീരിൽ മനുഷ്യത്വ രഹിതമായ നയങ്ങളാണ് നടപ്പാക്കിയതെന്ന് ഊർമിള മണ്ഡോത്കർ
പിഎസ്സിയുടെ നിലവിലെ അവസ്ഥ നിരാശാജനകം, കേസിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ഉണ്ടാകണം; ഹൈക്കോടതി
https://www.malayalamexpress.in/archives/783830/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: പിഎസ്സി സമീപകാലത്ത് നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി.കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ഉണ്ടാകണം.പിഎസ്സിയുടെ നിലവിലെ അവസ്ഥ തീർത്തും നിരാശാജനകമാണെന്നും കോടതി നിരീക്ഷിച്ചു.പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ നാലാം പ്രതി സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം.'സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്.കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണം.ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ.' - ഹൈക്കോടതി പറഞ്ഞു.പിഎസ്സിയിൽ നിലവിലെ അവസ്ഥ തീർത്തും നിരാശാജനകമാണെന്ന് കോടതി നിരീക്ഷിച്ചു.തട്ടിപ്പ് നടത്തി അനർഹർ പട്ടികയിൽ നുഴഞ്ഞു കയറുന്നത് തടയണം.കേസിൽ നാലാം പ്രതി സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.അതേസമയം, കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തെ സർക്കാരും കോടതിയിൽ ശക്തമായി എതിർത്തു.96 മെസേജുകളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.രഹസ്യമായാണ് മെസേജുകൾ കൈമാറാനുള്ള മൊബൈലും സ്മാർട്ട് വാച്ചുകളും പരീക്ഷാ ഹാളിൽ കടത്തിയത്.പ്രതികൾക്ക് എങ്ങനെ ചോദ്യപേപ്പർ ചോർന്നുകിട്ടി എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വാദിച്ചു.കശ്മീരിൽ മനുഷ്യത്വ രഹിതമായ നയങ്ങളാണ് നടപ്പാക്കിയതെന്ന് ഊർമിള മണ്ഡോത്കർ ### Headline : പിഎസ്സിയുടെ നിലവിലെ അവസ്ഥ നിരാശാജനകം, കേസിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ഉണ്ടാകണം; ഹൈക്കോടതി
10079
പാലക്കാട്: സംവിധായകൻ ശ്രീകുമാർ മേനോന്റെ വീട്ടിൽ റെയ്ഡ്.നടി മഞ്ജുവാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശ്രീകുമാർ മേനോന്റെ പാലക്കാട്ടുള്ള വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്.മഞ്ജൂവിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെ അടുത്ത ആഴ്ച പോലീസ് ചോദ്യം ചെയ്യും.ശ്രീകുമാർ മേനോൻ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് കാണിച്ച് മഞ്ജു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറക്ക് നേരിട്ട് പരാതി നൽകിയിരുന്നു.വഞ്ചിയൂര് കോടതിയിലെ അനിഷ്ട സംഭവം; അഭിഭാഷകര്ക്കെതിരെ ഹൈക്കോടതി കേസെടുത്തു, പോലീസും ഒക്ടോബർ 21നാണ് ശ്രീകമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി സംവിധായകൻ ശ്രീകുമാർ, മേനോൻ സുഹൃത്തുക്കൾ എന്നിവരിൽ നിന്നായി ഭീഷണിയുണ്ടെന്നാണ് മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചത്.അതേ സമയം ഒദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ പാഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നതായും മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.മഞ്ജുവിന്റെ പരാതി സ്വീകരിച്ച ഡിജിപി ലോക്നാഥ് ബെഹ്റ സംവിധായകനെതിരെ കേസെുക്കാൻ തൃശൂർ പോലീസിന് നിർദേശം നൽകുകയായിരുന്നു.ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയത്.ശ്രീകുമാർ മേനോൻ സംവിധായകനായി പുറത്തിറങ്ങിയ ഒടിയൻ സിനിമക്ക് ശേഷം തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഒരു സുഹൃത്തുമാണെന്നും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു.കേസിൽ തൃശൂർ ബ്രാഞ്ച് എസ്പി ഡിസി ശ്രീനിവാസൻ മഞ്ജുവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.ചാവക്കാട് കോടതിയിൽ വെച്ച് മഞ്ജുവിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു
മഞ്ജുവാര്യരുടെ പരാതി: ശ്രീകുമാർ മേനോന്റെ വീട്ടിൽ പോലീസ് റെയ്ഡ്, ചോദ്യം ചെയ്യൽ അടുത്ത ആഴ്ച
https://malayalam.oneindia.com/news/kerala/police-raid-in-sreekumar-menon-s-house-on-complaint-by-manju-warrier-237675.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: സംവിധായകൻ ശ്രീകുമാർ മേനോന്റെ വീട്ടിൽ റെയ്ഡ്.നടി മഞ്ജുവാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശ്രീകുമാർ മേനോന്റെ പാലക്കാട്ടുള്ള വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്.മഞ്ജൂവിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെ അടുത്ത ആഴ്ച പോലീസ് ചോദ്യം ചെയ്യും.ശ്രീകുമാർ മേനോൻ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് കാണിച്ച് മഞ്ജു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറക്ക് നേരിട്ട് പരാതി നൽകിയിരുന്നു.വഞ്ചിയൂര് കോടതിയിലെ അനിഷ്ട സംഭവം; അഭിഭാഷകര്ക്കെതിരെ ഹൈക്കോടതി കേസെടുത്തു, പോലീസും ഒക്ടോബർ 21നാണ് ശ്രീകമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി സംവിധായകൻ ശ്രീകുമാർ, മേനോൻ സുഹൃത്തുക്കൾ എന്നിവരിൽ നിന്നായി ഭീഷണിയുണ്ടെന്നാണ് മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചത്.അതേ സമയം ഒദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ പാഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നതായും മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.മഞ്ജുവിന്റെ പരാതി സ്വീകരിച്ച ഡിജിപി ലോക്നാഥ് ബെഹ്റ സംവിധായകനെതിരെ കേസെുക്കാൻ തൃശൂർ പോലീസിന് നിർദേശം നൽകുകയായിരുന്നു.ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയത്.ശ്രീകുമാർ മേനോൻ സംവിധായകനായി പുറത്തിറങ്ങിയ ഒടിയൻ സിനിമക്ക് ശേഷം തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഒരു സുഹൃത്തുമാണെന്നും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു.കേസിൽ തൃശൂർ ബ്രാഞ്ച് എസ്പി ഡിസി ശ്രീനിവാസൻ മഞ്ജുവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.ചാവക്കാട് കോടതിയിൽ വെച്ച് മഞ്ജുവിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു ### Headline : മഞ്ജുവാര്യരുടെ പരാതി: ശ്രീകുമാർ മേനോന്റെ വീട്ടിൽ പോലീസ് റെയ്ഡ്, ചോദ്യം ചെയ്യൽ അടുത്ത ആഴ്ച
10080
മൂന്നാര്: സംസ്ഥാനത്തെ മുഴുവന് സ്കൂളുകളും അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയര്ന്നുകൊണ്ടിരിക്കുകയാണെന്നും വരുന്ന അധ്യായന വര്ഷത്തോടെ മുഴുവന് സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.മൂന്നാര് ശിക്ഷക് സദന്റെ ഉദ്ഘാടനം നിര്വ്വഹിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ഇതിനകം 45000 സ്കൂളുകളില് ഹൈടെക് സംവിധാനങ്ങള് ഒരുങ്ങി കഴിഞ്ഞു.പ്രതീക്ഷക്കൊത്ത വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള് വഴി വിദ്യാര്ത്ഥികള്ക്ക് നല്കുക, അത്യാധുനിക സജ്ജീകരണങ്ങളോടെ വിദ്യാര്ത്ഥികള്ക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളില് സര്ക്കാര് ശ്രദ്ധ ചെലുത്തിവരുന്നു എന്നും മന്ത്രി പറഞ്ഞു.അധ്യാപക സമൂഹത്തിനും വിദ്യാര്ത്ഥികള്ക്കും മികച്ച സംഭവാന നല്കാന് കഴിയുന്നതാണ് ശിക്ഷക് സദനുകളുടെ പ്രവര്ത്തനം.അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കും കുറഞ്ഞ ചിലവില് താമസവും ഭക്ഷണവും നല്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ശിക്ഷക് സദനുകള് പ്രവര്ത്തിക്കുന്നത്.സംസ്ഥാനത്തെ പത്താമത്തെ ശിക്ഷക് സദനാണ് മൂന്നാറില് ആംരംഭിച്ചിരിക്കുന്നത്.വിനോദ സഞ്ചാര മേഖലയില് പൊതുജനങ്ങള്ക്കുകൂടി പ്രയോജനം ലഭിക്കും വിധം ശിക്ഷക് സദനുകള്ക്ക് പ്രവര്ത്തിക്കാന് കഴിയും.വിനോദ സഞ്ചാര മേഖലയായ മൂന്നാറില് ശിക്ഷക് സദന് പോലുള്ള സംവിധാനങ്ങള് ഏറെ പ്രയോജനകരമാണെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി എം എം മണി പറഞ്ഞു.ഏഴുകോടി രൂപ മുതല് മുടക്കി നിര്മ്മിച്ച ശിക്ഷക് സദനില് 31 മുറികള്, അമ്പത്പേര്ക്ക് താമസിക്കാന് കഴിയുന്ന രണ്ട് ഡോര്മെറ്ററി, പാര്ക്കിംഗ് സംവിധാനം മുന്നൂറു പേര്ക്ക് ഇരിക്കാന് കഴിയുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്ക്കും പൊതുജനങ്ങള്ക്കും അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്ത്തിക്കുന്ന ശിക്ഷക് സദന്റെ സേവനം പ്രയോജജനപ്പെടുത്താനും സാധിക്കും.എസ് രാജേന്ദ്രന് എം എല് എ, പൊതുവിദ്യാഭ്യാസ ഡയറക്ടര് കെ വി മോഹന്കുമാര്, വിദ്യാഭ്യാസ ഉപഡയറക്ടര് എ അബൂബക്കര്, ജനപ്രതിനിധികള്, വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് സംസാരിച്ചു.മൂന്നാര് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് നിന്നും അധ്യാപകരും വിദ്യാര്ത്ഥികളും ജനപ്രതിനിധികളും അണിനിരന്ന റാലിയുടെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്
അടുത്ത അധ്യയന വര്ഷം സംസ്ഥാനത്തെ മുഴുവന് സ്കൂളുകളും ഹൈടെക് ആക്കും : മന്ത്രി സി രവീന്ദ്രനാഥ്
https://malayalam.oneindia.com/news/idukki/idukki-local-news-high-tech-schools-205882.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മൂന്നാര്: സംസ്ഥാനത്തെ മുഴുവന് സ്കൂളുകളും അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയര്ന്നുകൊണ്ടിരിക്കുകയാണെന്നും വരുന്ന അധ്യായന വര്ഷത്തോടെ മുഴുവന് സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.മൂന്നാര് ശിക്ഷക് സദന്റെ ഉദ്ഘാടനം നിര്വ്വഹിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ഇതിനകം 45000 സ്കൂളുകളില് ഹൈടെക് സംവിധാനങ്ങള് ഒരുങ്ങി കഴിഞ്ഞു.പ്രതീക്ഷക്കൊത്ത വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള് വഴി വിദ്യാര്ത്ഥികള്ക്ക് നല്കുക, അത്യാധുനിക സജ്ജീകരണങ്ങളോടെ വിദ്യാര്ത്ഥികള്ക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളില് സര്ക്കാര് ശ്രദ്ധ ചെലുത്തിവരുന്നു എന്നും മന്ത്രി പറഞ്ഞു.അധ്യാപക സമൂഹത്തിനും വിദ്യാര്ത്ഥികള്ക്കും മികച്ച സംഭവാന നല്കാന് കഴിയുന്നതാണ് ശിക്ഷക് സദനുകളുടെ പ്രവര്ത്തനം.അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കും കുറഞ്ഞ ചിലവില് താമസവും ഭക്ഷണവും നല്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ശിക്ഷക് സദനുകള് പ്രവര്ത്തിക്കുന്നത്.സംസ്ഥാനത്തെ പത്താമത്തെ ശിക്ഷക് സദനാണ് മൂന്നാറില് ആംരംഭിച്ചിരിക്കുന്നത്.വിനോദ സഞ്ചാര മേഖലയില് പൊതുജനങ്ങള്ക്കുകൂടി പ്രയോജനം ലഭിക്കും വിധം ശിക്ഷക് സദനുകള്ക്ക് പ്രവര്ത്തിക്കാന് കഴിയും.വിനോദ സഞ്ചാര മേഖലയായ മൂന്നാറില് ശിക്ഷക് സദന് പോലുള്ള സംവിധാനങ്ങള് ഏറെ പ്രയോജനകരമാണെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി എം എം മണി പറഞ്ഞു.ഏഴുകോടി രൂപ മുതല് മുടക്കി നിര്മ്മിച്ച ശിക്ഷക് സദനില് 31 മുറികള്, അമ്പത്പേര്ക്ക് താമസിക്കാന് കഴിയുന്ന രണ്ട് ഡോര്മെറ്ററി, പാര്ക്കിംഗ് സംവിധാനം മുന്നൂറു പേര്ക്ക് ഇരിക്കാന് കഴിയുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്ക്കും പൊതുജനങ്ങള്ക്കും അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്ത്തിക്കുന്ന ശിക്ഷക് സദന്റെ സേവനം പ്രയോജജനപ്പെടുത്താനും സാധിക്കും.എസ് രാജേന്ദ്രന് എം എല് എ, പൊതുവിദ്യാഭ്യാസ ഡയറക്ടര് കെ വി മോഹന്കുമാര്, വിദ്യാഭ്യാസ ഉപഡയറക്ടര് എ അബൂബക്കര്, ജനപ്രതിനിധികള്, വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് സംസാരിച്ചു.മൂന്നാര് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് നിന്നും അധ്യാപകരും വിദ്യാര്ത്ഥികളും ജനപ്രതിനിധികളും അണിനിരന്ന റാലിയുടെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത് ### Headline : അടുത്ത അധ്യയന വര്ഷം സംസ്ഥാനത്തെ മുഴുവന് സ്കൂളുകളും ഹൈടെക് ആക്കും : മന്ത്രി സി രവീന്ദ്രനാഥ്
10081
ലഖ്നൗ: മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് നടന്ന തര്ക്കത്തില് 22കാരിയെ തീക്കൊളുത്തി ഭര്ത്താവ്.ഉത്തര്പ്രദേശിലെ ശ്രാവസ്തി ജില്ലയിലെ ഗാന്ദ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്.യുവതി ഭര്ത്താവ് മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് നടന്ന വാക്കുതര്ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.യുവതിയുടെ അഞ്ച് വയസ്സുള്ള മകളുടെ മുന്നില് വെച്ചാണ് സംഭവം നടന്നത്.ഭര്ത്താവും ബന്ധുക്കളും ചേര്ന്നാണ് യുവതിയെ തീകൊളുത്തിയതെന്നാണ് റിപ്പോര്ട്ട്.യുവതിയുടെ ഭര്ത്താവ് നഫീസ് മുംബൈയിലാണ് ജോലി ചെയ്യുന്നത്.ഇയാള് ഓഗസ്റ്റ് ആറിന് മകളെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പിതാവ് റംസാന് ഖാന് പറയുന്നു.യുവതിയെ ഇതേ തുടര്ന്ന് പോലീസില് പരാതി നല്കിയതായും പിതാവ് പറയുന്നു.എന്നാല് പോലീസ് പരാതി സ്വീകരിക്കാന് തയ്യാറായില്ല.യുവതിയെ തിരിച്ചയച്ച പോലീസ്, ഭര്ത്താവ് മടങ്ങി വരുമ്പോള് സ്റ്റേഷനിലെത്താന് പറയാനും ആവശ്യപ്പെട്ടിരുന്നു.ഇവരുടെ ഭര്ത്താവ് നഫീസ് മുംബൈയില് നിന്ന് തിരിച്ചുവന്ന് സ്റ്റേഷനില് ഹാജരായിരുന്നു.തുടര്ന്ന് ഒത്തുതീര്പ്പ് ചര്ച്ചകള് സ്റ്റേഷനില് വെച്ച് നടന്നിരുന്നു.ഒടുവില് യുവതിയോട് ഭര്ത്താവിനൊപ്പം നില്ക്കാന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രാര്ത്ഥന കഴിഞ്ഞെത്തിയ നഫീസും യുവതിയും തമ്മില് പ്രശ്നങ്ങള് ഉണ്ടാവുകയും വീട്ടില് നിന്ന് ഇറങ്ങിപോവാന് ആവശ്യപ്പെടുകയുമായിരുന്നു.തുടര്ന്ന് നടന്ന വാക്കുതര്ക്കമാണ് തീക്കൊളുത്തലിന് കാരണമായതെന്ന് മകള് ഫാത്തിമ പറഞ്ഞു.നഫീസിന്റെ പിതാവ് അസീസുള്ള, മാതാവ് ഹസീന, മറ്റൊരു ബന്ധു ഗുഡിയ എന്നിവര് ചേര്ന്നാണ് തീക്കൊളുത്താന് വഴിയൊരുക്കിയത്.തന്റെ പിതാവ് അമ്മയുടെ മുടി കുത്തിപ്പിടിച്ച് മര്ദിച്ചെന്ന് മകള് മൊഴി നല്കിയിട്ടുണ്ട്.ബന്ധുക്കളാ നദീറയും ഗുഡിയയും ചേര്ന്നാണ് അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.അസീസുള്ളയും ഹസീനയും ചേര്ന്നാണ് തീക്കൊളുത്തിയത്.യുവതിയുടടെ സഹോദരന് റഫീഖ് യുവതിയുടെ മകളെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇക്കാര്യം കുട്ടി വ്യക്തമാക്കിയത്.അതേസമയം ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റഫീഖ് പറഞ്ഞു
മുത്തലാഖ് ചൊല്ലിയതിന് പരാതി....യുവതിയെ മകളുടെ മുന്നിലിട്ട് ഭര്ത്താവ് തീക്കൊളുത്തി
https://malayalam.oneindia.com/news/india/up-woman-burnt-alive-by-husband-on-triple-talaq-complaint-232165.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നൗ: മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് നടന്ന തര്ക്കത്തില് 22കാരിയെ തീക്കൊളുത്തി ഭര്ത്താവ്.ഉത്തര്പ്രദേശിലെ ശ്രാവസ്തി ജില്ലയിലെ ഗാന്ദ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്.യുവതി ഭര്ത്താവ് മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് നടന്ന വാക്കുതര്ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.യുവതിയുടെ അഞ്ച് വയസ്സുള്ള മകളുടെ മുന്നില് വെച്ചാണ് സംഭവം നടന്നത്.ഭര്ത്താവും ബന്ധുക്കളും ചേര്ന്നാണ് യുവതിയെ തീകൊളുത്തിയതെന്നാണ് റിപ്പോര്ട്ട്.യുവതിയുടെ ഭര്ത്താവ് നഫീസ് മുംബൈയിലാണ് ജോലി ചെയ്യുന്നത്.ഇയാള് ഓഗസ്റ്റ് ആറിന് മകളെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പിതാവ് റംസാന് ഖാന് പറയുന്നു.യുവതിയെ ഇതേ തുടര്ന്ന് പോലീസില് പരാതി നല്കിയതായും പിതാവ് പറയുന്നു.എന്നാല് പോലീസ് പരാതി സ്വീകരിക്കാന് തയ്യാറായില്ല.യുവതിയെ തിരിച്ചയച്ച പോലീസ്, ഭര്ത്താവ് മടങ്ങി വരുമ്പോള് സ്റ്റേഷനിലെത്താന് പറയാനും ആവശ്യപ്പെട്ടിരുന്നു.ഇവരുടെ ഭര്ത്താവ് നഫീസ് മുംബൈയില് നിന്ന് തിരിച്ചുവന്ന് സ്റ്റേഷനില് ഹാജരായിരുന്നു.തുടര്ന്ന് ഒത്തുതീര്പ്പ് ചര്ച്ചകള് സ്റ്റേഷനില് വെച്ച് നടന്നിരുന്നു.ഒടുവില് യുവതിയോട് ഭര്ത്താവിനൊപ്പം നില്ക്കാന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രാര്ത്ഥന കഴിഞ്ഞെത്തിയ നഫീസും യുവതിയും തമ്മില് പ്രശ്നങ്ങള് ഉണ്ടാവുകയും വീട്ടില് നിന്ന് ഇറങ്ങിപോവാന് ആവശ്യപ്പെടുകയുമായിരുന്നു.തുടര്ന്ന് നടന്ന വാക്കുതര്ക്കമാണ് തീക്കൊളുത്തലിന് കാരണമായതെന്ന് മകള് ഫാത്തിമ പറഞ്ഞു.നഫീസിന്റെ പിതാവ് അസീസുള്ള, മാതാവ് ഹസീന, മറ്റൊരു ബന്ധു ഗുഡിയ എന്നിവര് ചേര്ന്നാണ് തീക്കൊളുത്താന് വഴിയൊരുക്കിയത്.തന്റെ പിതാവ് അമ്മയുടെ മുടി കുത്തിപ്പിടിച്ച് മര്ദിച്ചെന്ന് മകള് മൊഴി നല്കിയിട്ടുണ്ട്.ബന്ധുക്കളാ നദീറയും ഗുഡിയയും ചേര്ന്നാണ് അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.അസീസുള്ളയും ഹസീനയും ചേര്ന്നാണ് തീക്കൊളുത്തിയത്.യുവതിയുടടെ സഹോദരന് റഫീഖ് യുവതിയുടെ മകളെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇക്കാര്യം കുട്ടി വ്യക്തമാക്കിയത്.അതേസമയം ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റഫീഖ് പറഞ്ഞു ### Headline : മുത്തലാഖ് ചൊല്ലിയതിന് പരാതി....യുവതിയെ മകളുടെ മുന്നിലിട്ട് ഭര്ത്താവ് തീക്കൊളുത്തി
10082
മലപ്പുറം : വീട്ടുകാര് ബന്ധുവിന്റെ വീട്ടില് ചടങ്ങില് പങ്കെടുത്ത് തിരിച്ച് വന്നപ്പോള് യുവതി കടിപ്പ് മുറിയില് സാരിയില് തൂങ്ങി മരിച്ച നിലയില്.മലപ്പുറം ചങ്ങരംകുളത്ത് താമസിക്കുന്ന പരേതനായ കൊഴിക്കരപ്പടി രാജന്റെ മകള് രേഷ്മ(24)ആണ് ചങ്ങരംകുളത്തെ വീട്ടിലെ റൂമില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം.ഗെയില് സമരത്തെ വെല്ലുവിളിച്ച് പിണറായി! രണ്ടും കല്പ്പിച്ച്? വിരട്ടലൊന്നും വേണ്ട,ആ കാലമൊക്കെ കഴിഞ്ഞു വീട്ടുകാര് ബന്ധുവിന്റെ വീട്ടില് ചടങ്ങില് പങ്കെടുത്ത് തിരിച്ച് വന്നപ്പോള് രേഷ്മയെ കാണാതെ വന്നതോടെ നടത്തിയ പരിശോധനയില് കിടപ്പ് മുറിയില് സാരിയില് തൂങ്ങിയ നിലയില് കണ്ടെത്തുകയായിരുന്നു.വീട്ടുകാര് ഭഹളം വെച്ചതിനെ തുടര്ന്ന് ഓടിക്കൂടിയ നാട്ടുകാര് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തൂങ്ങിമരിച്ച രേഷ്മ(24) പാവിട്ടപ്പുറം സ്വദേശിയും ചങ്ങരംകുളത്തെ ഐക്യവേദി യൂണിയന് ചുമട്ട് തൊഴിലാളിയുമായ സുനീഷ് ഭര്ത്താവ് ആണ്.ആറ് വര്ഷം മുംബാണ് രേഷ്മയുടെ വിവാഹം കഴിഞ്ഞത്.കുറച്ച് കാലമായി ഭര്ത്താവും മക്കളുമൊത്ത് ചങ്ങരംകുളത്തെ സ്വന്തം വീട്ടിലാണ് താമസം.ഭര്ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു യുവതി ജീവനൊടുക്കിയത്.ചങ്ങരംകുളം പോലീസ് മേല് നടപടികള് സ്വീകരിച്ചു.ചങ്ങരംകുളം സണ്റൈസ് ആശുപത്രിയില് മോര്ച്ചറിയില് സൂക്ഷിച്ച മൃതദേഹം ഇന്ന് ് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തീകരിച്ച് പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ട് കൊടുക്കും.മാതാവ് ഉഷ,സഹോദരി രഷ്മി,മക്കള്: അനാമിക,അവന്തിക
വീട്ടുകാര് ബന്ധുവീട്ടില്പോയി തിരിച്ചുവന്നപ്പോള് യുവതി കിടപ്പുമുറിയില് സാരിയില് തൂങ്ങി മരിച്ച നിലയില്
https://malayalam.oneindia.com/news/kerala/young-woman-suicide-malappuram-185336.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം : വീട്ടുകാര് ബന്ധുവിന്റെ വീട്ടില് ചടങ്ങില് പങ്കെടുത്ത് തിരിച്ച് വന്നപ്പോള് യുവതി കടിപ്പ് മുറിയില് സാരിയില് തൂങ്ങി മരിച്ച നിലയില്.മലപ്പുറം ചങ്ങരംകുളത്ത് താമസിക്കുന്ന പരേതനായ കൊഴിക്കരപ്പടി രാജന്റെ മകള് രേഷ്മ(24)ആണ് ചങ്ങരംകുളത്തെ വീട്ടിലെ റൂമില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം.ഗെയില് സമരത്തെ വെല്ലുവിളിച്ച് പിണറായി! രണ്ടും കല്പ്പിച്ച്? വിരട്ടലൊന്നും വേണ്ട,ആ കാലമൊക്കെ കഴിഞ്ഞു വീട്ടുകാര് ബന്ധുവിന്റെ വീട്ടില് ചടങ്ങില് പങ്കെടുത്ത് തിരിച്ച് വന്നപ്പോള് രേഷ്മയെ കാണാതെ വന്നതോടെ നടത്തിയ പരിശോധനയില് കിടപ്പ് മുറിയില് സാരിയില് തൂങ്ങിയ നിലയില് കണ്ടെത്തുകയായിരുന്നു.വീട്ടുകാര് ഭഹളം വെച്ചതിനെ തുടര്ന്ന് ഓടിക്കൂടിയ നാട്ടുകാര് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തൂങ്ങിമരിച്ച രേഷ്മ(24) പാവിട്ടപ്പുറം സ്വദേശിയും ചങ്ങരംകുളത്തെ ഐക്യവേദി യൂണിയന് ചുമട്ട് തൊഴിലാളിയുമായ സുനീഷ് ഭര്ത്താവ് ആണ്.ആറ് വര്ഷം മുംബാണ് രേഷ്മയുടെ വിവാഹം കഴിഞ്ഞത്.കുറച്ച് കാലമായി ഭര്ത്താവും മക്കളുമൊത്ത് ചങ്ങരംകുളത്തെ സ്വന്തം വീട്ടിലാണ് താമസം.ഭര്ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു യുവതി ജീവനൊടുക്കിയത്.ചങ്ങരംകുളം പോലീസ് മേല് നടപടികള് സ്വീകരിച്ചു.ചങ്ങരംകുളം സണ്റൈസ് ആശുപത്രിയില് മോര്ച്ചറിയില് സൂക്ഷിച്ച മൃതദേഹം ഇന്ന് ് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തീകരിച്ച് പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ട് കൊടുക്കും.മാതാവ് ഉഷ,സഹോദരി രഷ്മി,മക്കള്: അനാമിക,അവന്തിക ### Headline : വീട്ടുകാര് ബന്ധുവീട്ടില്പോയി തിരിച്ചുവന്നപ്പോള് യുവതി കിടപ്പുമുറിയില് സാരിയില് തൂങ്ങി മരിച്ച നിലയില്
10083
കോഴിക്കോട്: ജനങ്ങളുടെ മനസിലുള്ളത് തിരിച്ചറിയാൻ പ്രവർത്തകർക്കു സാധിക്കാഞ്ഞത് തെരഞ്ഞെടുപ്പ് പരാജയത്തിലേക്കെത്തിച്ചെന്ന് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.ഇന്നലെ കോഴിക്കോട്ടു ചേർന്ന മേഖലാ യോഗത്തിലാണ് പരാജയകാരണങ്ങൾ പ്രതിപാദിക്കുന്ന അവലോകന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചത്.എംഎല്എമാരെ 'ഒളിപ്പിച്ച്' കോണ്ഗ്രസ്, ജയം ഉറപ്പാക്കി ബിജെപി, രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് ജനങ്ങളുടെ മനോഗതി തിരിച്ചറിയുന്നതിൽ പരാജയമുണ്ടായതിനെ ഗൗരവത്തോടെ കാണണം.വോട്ടെടുപ്പിനു മുമ്പും പിമ്പും മണ്ഡലം കമ്മിറ്റികൾ സമർപ്പിച്ച കണക്കുകൾ തെറ്റായിരുന്നുവെന്നത് ജനമനസറിയുന്നതിൽ സംഭവിച്ച വീഴ്ചയാണ് കാണിക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാജയത്തിനു കാരണമായി.പരാമ്പരാഗ ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകളിലുണ്ടായ ചോർച്ചയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ റിപ്പോർട്ട് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള അവതരിപ്പിച്ചു.നേരത്തേ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് അവതരിപ്പിച്ചത്.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, വയനാട് ജില്ലകളിലെ ലോക്കൽ സെക്രട്ടറിമാർ, ഏരിയാ കമ്മിറ്റിയംഗങ്ങൾ, ജില്ലാകമ്മിറ്റിയംഗങ്ങൾ എന്നിവരാണ് മേഖലാ റിപ്പോർട്ടിംഗിൽ പങ്കെടുത്തത്.മൂന്നു മേഖലകളിലെയും റിപ്പോർട്ടിംഗ് പൂർത്തിയായ ശേഷം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി യോഗങ്ങൾ ചേർന്ന് അവലോകനം റിപ്പോർട്ട് ചെയ്യും.ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, അംഗങ്ങൾ തുടങ്ങിയവരാണ് ഈ യോഗത്തിൽ പങ്കെടുക്കുക
ജനങ്ങളുടെ മനസിലിരിപ്പ് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് സിപിഎം: ശബരിമല തിരിച്ചടിയായെന്ന്
https://malayalam.oneindia.com/news/kozhikode/cpim-analyse-people-s-attitude-towrds-party-229007.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: ജനങ്ങളുടെ മനസിലുള്ളത് തിരിച്ചറിയാൻ പ്രവർത്തകർക്കു സാധിക്കാഞ്ഞത് തെരഞ്ഞെടുപ്പ് പരാജയത്തിലേക്കെത്തിച്ചെന്ന് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.ഇന്നലെ കോഴിക്കോട്ടു ചേർന്ന മേഖലാ യോഗത്തിലാണ് പരാജയകാരണങ്ങൾ പ്രതിപാദിക്കുന്ന അവലോകന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചത്.എംഎല്എമാരെ 'ഒളിപ്പിച്ച്' കോണ്ഗ്രസ്, ജയം ഉറപ്പാക്കി ബിജെപി, രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് ജനങ്ങളുടെ മനോഗതി തിരിച്ചറിയുന്നതിൽ പരാജയമുണ്ടായതിനെ ഗൗരവത്തോടെ കാണണം.വോട്ടെടുപ്പിനു മുമ്പും പിമ്പും മണ്ഡലം കമ്മിറ്റികൾ സമർപ്പിച്ച കണക്കുകൾ തെറ്റായിരുന്നുവെന്നത് ജനമനസറിയുന്നതിൽ സംഭവിച്ച വീഴ്ചയാണ് കാണിക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാജയത്തിനു കാരണമായി.പരാമ്പരാഗ ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകളിലുണ്ടായ ചോർച്ചയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ റിപ്പോർട്ട് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള അവതരിപ്പിച്ചു.നേരത്തേ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് അവതരിപ്പിച്ചത്.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, വയനാട് ജില്ലകളിലെ ലോക്കൽ സെക്രട്ടറിമാർ, ഏരിയാ കമ്മിറ്റിയംഗങ്ങൾ, ജില്ലാകമ്മിറ്റിയംഗങ്ങൾ എന്നിവരാണ് മേഖലാ റിപ്പോർട്ടിംഗിൽ പങ്കെടുത്തത്.മൂന്നു മേഖലകളിലെയും റിപ്പോർട്ടിംഗ് പൂർത്തിയായ ശേഷം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി യോഗങ്ങൾ ചേർന്ന് അവലോകനം റിപ്പോർട്ട് ചെയ്യും.ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, അംഗങ്ങൾ തുടങ്ങിയവരാണ് ഈ യോഗത്തിൽ പങ്കെടുക്കുക ### Headline : ജനങ്ങളുടെ മനസിലിരിപ്പ് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് സിപിഎം: ശബരിമല തിരിച്ചടിയായെന്ന്
10084
ദില്ലി: ക്രിസ്ത്യന് പള്ളിയിലെ പുരോഹിതര് അച്ചടക്കത്തിന്റെ പ്രതിരൂപമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്.എന്നാല് ഇപ്പോള് ഒരു ക്രിസ്ത്യന് പുരോഹിതന് സോഷ്യല് മീഡിയയില് ട്രെന്ഡിംഗാണ്.ഒരു മലയാളം പാട്ടിന് അദ്ദേഹം തകര്ത്ത് ഡാന്സ് ചെയ്തതാണ് തരംഗമായിരിക്കുന്നത്.നിവിന് പോളി ചിത്രമായ ലൗ ആക്ഷന് ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന വൈറല് പാട്ടിനാണ് പുരോഹിതന് ഡാന്സ് ചെയ്തിരിക്കുന്നത്.മലയാളത്തില് ഓണം റിലീസായി ഇറങ്ങിയ ചിത്രമാണ് ലൗ ആക്ഷന് ഡ്രാമ.ശ്രീനിവാസന്റെ മകന് ധ്യാന് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്.ഇതിലെ കുടുക്ക് സോംഗ് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില് വലിയ ഹിറ്റായിരുന്നു.നിരവധി പേര് ഈ പാട്ടിന് ഡാന്സ് ചെയ്യുന്ന വീഡിയോകള് പുറത്തുവന്നിരുന്നു.എന്നാല് ദില്ലിയിലെ പുരോഹിതന്റെ നൃത്തമാണ് വലിയ രീതിയില് ഏറ്റെടുക്കപ്പെട്ടിരിക്കുന്നത്.ദില്ലിയിലെ ഇടവകയിലെ മാത്യു കിഴക്കേച്ചിറയാണ് ഈ പുരോഹിതനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അതേസമയം വീഡിയോയില് യുവാക്കള്ക്കൊപ്പമാണ് ഇയാള് ഡാന്സ് ചെയ്യുന്നത്.നിവിന് പോളി പുരോഹിതന് ഡാന്സ് ചെയ്യുന്ന വീഡിയോ ഇന്സ്റ്റഗ്രാമില് ഷെയര് ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന് നന്ദി പറഞ്ഞിട്ടുമുണ്ട് നിവിന്.നിരവധി പേര് നിവിന്റെ പോസ്റ്റ് ഷെയര് ചെയ്തിട്ടുണ്ട്.കേരളത്തില് ഓണം ആഘോഷങ്ങളില് യുവാക്കള് ഏറ്റവും കൂടുതല് ഉള്പ്പെടുത്തിയ പാട്ടാണ് കുടുക്ക് സോംഗ്.നിരവധി പേര് ഈ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.ഞങ്ങളുടെ റോക്കിംഗ് പുരോഹിതന്, നിങ്ങളെ കുറിച്ചോര്ത്ത് അഭിമാനം.റോക്ക്സ്റ്റാര് എന്നാണ് അദ്ദേഹത്തെ സോഷ്യല് മീഡിയയില് വിശേഷിപ്പിച്ചിരിക്കുന്നത്
കുടുക്ക് സോംഗിന് മാരക ഡാന്സുമായി പുരോഹിതന്.... വീഡിയോ വൈറല്!! നന്ദി പറഞ്ഞ് നിവിന് പോളി
https://malayalam.oneindia.com/news/india/delhi-priest-dances-to-kudukku-song-went-viral-233741.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ക്രിസ്ത്യന് പള്ളിയിലെ പുരോഹിതര് അച്ചടക്കത്തിന്റെ പ്രതിരൂപമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്.എന്നാല് ഇപ്പോള് ഒരു ക്രിസ്ത്യന് പുരോഹിതന് സോഷ്യല് മീഡിയയില് ട്രെന്ഡിംഗാണ്.ഒരു മലയാളം പാട്ടിന് അദ്ദേഹം തകര്ത്ത് ഡാന്സ് ചെയ്തതാണ് തരംഗമായിരിക്കുന്നത്.നിവിന് പോളി ചിത്രമായ ലൗ ആക്ഷന് ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന വൈറല് പാട്ടിനാണ് പുരോഹിതന് ഡാന്സ് ചെയ്തിരിക്കുന്നത്.മലയാളത്തില് ഓണം റിലീസായി ഇറങ്ങിയ ചിത്രമാണ് ലൗ ആക്ഷന് ഡ്രാമ.ശ്രീനിവാസന്റെ മകന് ധ്യാന് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്.ഇതിലെ കുടുക്ക് സോംഗ് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില് വലിയ ഹിറ്റായിരുന്നു.നിരവധി പേര് ഈ പാട്ടിന് ഡാന്സ് ചെയ്യുന്ന വീഡിയോകള് പുറത്തുവന്നിരുന്നു.എന്നാല് ദില്ലിയിലെ പുരോഹിതന്റെ നൃത്തമാണ് വലിയ രീതിയില് ഏറ്റെടുക്കപ്പെട്ടിരിക്കുന്നത്.ദില്ലിയിലെ ഇടവകയിലെ മാത്യു കിഴക്കേച്ചിറയാണ് ഈ പുരോഹിതനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അതേസമയം വീഡിയോയില് യുവാക്കള്ക്കൊപ്പമാണ് ഇയാള് ഡാന്സ് ചെയ്യുന്നത്.നിവിന് പോളി പുരോഹിതന് ഡാന്സ് ചെയ്യുന്ന വീഡിയോ ഇന്സ്റ്റഗ്രാമില് ഷെയര് ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന് നന്ദി പറഞ്ഞിട്ടുമുണ്ട് നിവിന്.നിരവധി പേര് നിവിന്റെ പോസ്റ്റ് ഷെയര് ചെയ്തിട്ടുണ്ട്.കേരളത്തില് ഓണം ആഘോഷങ്ങളില് യുവാക്കള് ഏറ്റവും കൂടുതല് ഉള്പ്പെടുത്തിയ പാട്ടാണ് കുടുക്ക് സോംഗ്.നിരവധി പേര് ഈ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.ഞങ്ങളുടെ റോക്കിംഗ് പുരോഹിതന്, നിങ്ങളെ കുറിച്ചോര്ത്ത് അഭിമാനം.റോക്ക്സ്റ്റാര് എന്നാണ് അദ്ദേഹത്തെ സോഷ്യല് മീഡിയയില് വിശേഷിപ്പിച്ചിരിക്കുന്നത് ### Headline : കുടുക്ക് സോംഗിന് മാരക ഡാന്സുമായി പുരോഹിതന്.... വീഡിയോ വൈറല്!! നന്ദി പറഞ്ഞ് നിവിന് പോളി
10085
ശ്രീദേവി 2, 2016, 12:10 ഈ പത്രക്കാരെക്കൊണ്ട് തോറ്റു എന്ന മാന്നാര് മത്തായി കോമഡി ഓര്മയില്ലേ...കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ക്ഷമിച്ച വിശാലഹൃദയനായ ആശാന്റെ വാര്ത്ത ഫോട്ടോ അടക്കം കൊടുത്ത പത്രക്കാരെ കൊണ്ടാണ് ഗീവര്ഗീസ് ആശാന് തോറ്റുപോയത്.എന്നാല് സോഷ്യല് മീഡിയ അങ്ങനെയല്ല, എന്തിലും ഏതിലും എക്സ്ക്ലൂസിവ് തിരയുന്ന നവ മാധ്യമപ്രവര്ത്തകരെ കൊണ്ടാണ് തോറ്റുപോയത്.'ചൊറിച്ചു മല്ലല്' തോറ്റുപോകും ഈ സ്പൂണറിസം കഥയുടെ മുന്നില്...മാനേജര്ക്ക് പറ്റിയ അക്കിടി! അഭിഭാഷകരുമായുള്ള പത്രക്കാരുടെ പ്രശ്നത്തില് സോഷ്യല് മീഡിയയുടെ നിലപാട് ബഹുരസമാണ്.രണ്ട് കിട്ടേണ്ടത് പത്രക്കാര്ക്ക് ആവശ്യമാണ് എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.എങ്ങനെ പറയാതിരിക്കും, വി എസ് ശ്യാംലാലിനെപ്പോലുള്ള മാധ്യമപ്രവര്ത്തകര് തല്ല് ചോദിച്ചുവാങ്ങുകയല്ലേ.പ്രവാസികളെ പറഞ്ഞാല് സോഷ്യല് മീഡിയയ്ക്ക് വെറുതെയിരിക്കാന് പറ്റുമോ.അവര് ട്രോളും നല്ല അസലായി ട്രോളും.ചില സാംപിള് കഥകള് ഇതാ...തുമ്പിക്കൈ എനിക്ക് മാത്രമേ ഉള്ളൂ ആന എന്ന് പറഞ്ഞു എന്ന് വിചാരിക്കുക.അതിനെ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത് ആനക്ക് തുമ്പിക്കൈ മാത്രമേ ഉള്ളൂ - എന്നായിരിക്കുമത്രേ.കേരളം സന്ദര്ശിക്കാന് വന്ന മാര്പ്പാപ്പയോട് പത്ര പ്രതിനിധി- നിശാക്ലബ്ബുകളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ് എന്ന് ചോദിക്കുന്നു.അതിന് ഇവിടെ നിശാക്ലബ്ബുകളുണ്ടോ എന്ന് മാര്പ്പാപ്പ മറുപടിയും കൊടുക്കുന്നു.പിറ്റേന്ന് പത്രങ്ങളിലെ വാര്ത്ത എന്താ...മാര്പ്പാപ്പ കേരളത്തില് നിശാക്ലബ്ബുകളുണ്ടോ എന്നന്വേഷിച്ചു.(പോപ്പിന്റെ പേരിലെ ഈ കഥ പലയിടത്തും കേട്ടിട്ടുണ്ടാകും.എന്നാലും ഒന്ന് കൂടി ക്ഷമി) പത്രക്കാരന് മുസ്ലിയാരോട്: നിങ്ങള്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ്? മുസ്ലിയാര്: അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഉമ്മ വെക്കുന്നതൊക്കെ എനിക്ക് ഈഷ്ടമാണ്.അടുത്തദിവസത്തെ പത്രം: ഉമ്മ വെക്കുന്നത് ഇഷ്ടമാണ് - മുസ്ലിയാര്.മോറല് ഓഫ് ദ സ്റ്റോറി - ഇങ്ങനെയാണ് പത്രപ്രവര്ത്തനമെങ്കില് പിന്നെ ആളുകള് പൊങ്കാല ഇടാതിരിക്കുമോ അല്ലേ.ഇടക്കിടെ ഒരു ആത്മവിശകലനമൊക്കെ ആകാം.വണ്ഇന്ത്യയിലേക്ക് നിങ്ങള്ക്കും വാര്ത്തകളും ഫോട്ടോകളും അയയ്ക്കാം.ഉചിതമായവ പ്രസിദ്ധീകരിക്കും.അയയ്ക്കേണ്ട വിലാസം
ഈ പത്രക്കാരെക്കൊണ്ട് തോറ്റു.. പത്രക്കാരെ ട്രോളി സോഷ്യല് മീഡിയ... അതിങ്ങനെ
https://malayalam.oneindia.com/jokes/why-social-media-troll-journalsit-whats-app-joke-154080.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശ്രീദേവി 2, 2016, 12:10 ഈ പത്രക്കാരെക്കൊണ്ട് തോറ്റു എന്ന മാന്നാര് മത്തായി കോമഡി ഓര്മയില്ലേ...കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ക്ഷമിച്ച വിശാലഹൃദയനായ ആശാന്റെ വാര്ത്ത ഫോട്ടോ അടക്കം കൊടുത്ത പത്രക്കാരെ കൊണ്ടാണ് ഗീവര്ഗീസ് ആശാന് തോറ്റുപോയത്.എന്നാല് സോഷ്യല് മീഡിയ അങ്ങനെയല്ല, എന്തിലും ഏതിലും എക്സ്ക്ലൂസിവ് തിരയുന്ന നവ മാധ്യമപ്രവര്ത്തകരെ കൊണ്ടാണ് തോറ്റുപോയത്.'ചൊറിച്ചു മല്ലല്' തോറ്റുപോകും ഈ സ്പൂണറിസം കഥയുടെ മുന്നില്...മാനേജര്ക്ക് പറ്റിയ അക്കിടി! അഭിഭാഷകരുമായുള്ള പത്രക്കാരുടെ പ്രശ്നത്തില് സോഷ്യല് മീഡിയയുടെ നിലപാട് ബഹുരസമാണ്.രണ്ട് കിട്ടേണ്ടത് പത്രക്കാര്ക്ക് ആവശ്യമാണ് എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.എങ്ങനെ പറയാതിരിക്കും, വി എസ് ശ്യാംലാലിനെപ്പോലുള്ള മാധ്യമപ്രവര്ത്തകര് തല്ല് ചോദിച്ചുവാങ്ങുകയല്ലേ.പ്രവാസികളെ പറഞ്ഞാല് സോഷ്യല് മീഡിയയ്ക്ക് വെറുതെയിരിക്കാന് പറ്റുമോ.അവര് ട്രോളും നല്ല അസലായി ട്രോളും.ചില സാംപിള് കഥകള് ഇതാ...തുമ്പിക്കൈ എനിക്ക് മാത്രമേ ഉള്ളൂ ആന എന്ന് പറഞ്ഞു എന്ന് വിചാരിക്കുക.അതിനെ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത് ആനക്ക് തുമ്പിക്കൈ മാത്രമേ ഉള്ളൂ - എന്നായിരിക്കുമത്രേ.കേരളം സന്ദര്ശിക്കാന് വന്ന മാര്പ്പാപ്പയോട് പത്ര പ്രതിനിധി- നിശാക്ലബ്ബുകളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ് എന്ന് ചോദിക്കുന്നു.അതിന് ഇവിടെ നിശാക്ലബ്ബുകളുണ്ടോ എന്ന് മാര്പ്പാപ്പ മറുപടിയും കൊടുക്കുന്നു.പിറ്റേന്ന് പത്രങ്ങളിലെ വാര്ത്ത എന്താ...മാര്പ്പാപ്പ കേരളത്തില് നിശാക്ലബ്ബുകളുണ്ടോ എന്നന്വേഷിച്ചു.(പോപ്പിന്റെ പേരിലെ ഈ കഥ പലയിടത്തും കേട്ടിട്ടുണ്ടാകും.എന്നാലും ഒന്ന് കൂടി ക്ഷമി) പത്രക്കാരന് മുസ്ലിയാരോട്: നിങ്ങള്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ്? മുസ്ലിയാര്: അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഉമ്മ വെക്കുന്നതൊക്കെ എനിക്ക് ഈഷ്ടമാണ്.അടുത്തദിവസത്തെ പത്രം: ഉമ്മ വെക്കുന്നത് ഇഷ്ടമാണ് - മുസ്ലിയാര്.മോറല് ഓഫ് ദ സ്റ്റോറി - ഇങ്ങനെയാണ് പത്രപ്രവര്ത്തനമെങ്കില് പിന്നെ ആളുകള് പൊങ്കാല ഇടാതിരിക്കുമോ അല്ലേ.ഇടക്കിടെ ഒരു ആത്മവിശകലനമൊക്കെ ആകാം.വണ്ഇന്ത്യയിലേക്ക് നിങ്ങള്ക്കും വാര്ത്തകളും ഫോട്ടോകളും അയയ്ക്കാം.ഉചിതമായവ പ്രസിദ്ധീകരിക്കും.അയയ്ക്കേണ്ട വിലാസം ### Headline : ഈ പത്രക്കാരെക്കൊണ്ട് തോറ്റു.. പത്രക്കാരെ ട്രോളി സോഷ്യല് മീഡിയ... അതിങ്ങനെ
10086
മുംബൈ: തന്റെ നഗ്നചിത്രം ഓണ്ലൈനിലൂടെ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ലെസ്ബിയന് പങ്കാളിക്കെതിരേ 45കാരി പോലീസില് പരാതി നല്കി.മുംബൈയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.കഴിഞ്ഞ 10 വര്ഷമായി ഒരുമിച്ചാണ് രണ്ടു പേരും താമസിച്ചിരുന്നത്.നഗരത്തിലെ ഒരു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര് കൂടിയാണ് ഇരുവരും.ഇത്തരത്തില് ഒരു കേസ് രജിസ്റ്റര് ചെയ്യപ്പെടുന്നത് ആദ്യമായാണെന്നു മുംബൈ പോലീസ് ചൂണ്ടിക്കാട്ടി.മുംബൈയിലെ നവ്ഗര് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.ഐപിസി സെക്ഷന് 354, 506, 509 വകുപ്പുകളാണ് ആരോപിക്കപ്പെടുന്ന സ്ത്രീക്കെതിരേ ചുമത്തിയിരിക്കുന്നത്.രണ്ടു സ്ത്രീകളില് ഒരാള് വിവാഹിതയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പിന്നീട് ഇവര് വിവാഹമോചിതയായി.ഇതോടെയാണ് ദീര്ഘകാലം ഒരുമിച്ച് ജോലി ചെയ്ത രണ്ടു സ്ത്രീകളും തമ്മിലുള്ള ബന്ധം ദൃഢമായത്.തുടര്ന്ന് ഇരുവരും ഒരുമിച്ച് താമസിക്കാന് തീരുമാനിക്കുകയായിരുന്നു.ഏകദേശം ആറു മാസങ്ങള്ക്കു മുമ്പാണ് ഇരുവരുടെയും ബന്ധത്തില് വിള്ളല് വീണുതുടങ്ങിയത്.ഇതിനുശേഷം 45കാരിയുടെ ചിത്രങ്ങള് ഫേസ്ബുക്ക് ഉള്പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.2016 നവംബറില് താന് അവളുമായി ഏറ്റുമുട്ടിയെന്ന് 45കാരി പോലീസിനോട് വെളിപ്പെടുത്തി.അവള് സ്വന്തം വാട്സാപ്പ് പ്രൊഫൈലില് തന്റെ നഗ്നചിത്രം വച്ചതായിരുന്നു കാരണം.തുടര്ന്ന് ചിത്രങ്ങള് സോഷ്യല് മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി അവള് വീട് വിട്ടുപോവുകയായിരുന്നുവെന്നും സ്ത്രീ പരാതിയില് വിശദമാക്കി.തന്റെ നഗ്നചിത്രം പ്രചരിപ്പിക്കരുതെന്ന് അവരോട് അപേക്ഷിച്ചതായും എന്നാല് ഇതിനു കൂട്ടാക്കാതിരുന്നതിനെ തുടര്ന്നാണ് പോലീസിനെ സമീപിക്കേണ്ടിവന്നതെന്നും 45കാരി പറഞ്ഞു
തന്റെ നഗ്നചിത്രം പ്രചരിപ്പിച്ചെന്നു 45കാരി, ചെയ്തത് മുന് 'ഗേള്ഫ്രണ്ട് ', പിന്നീട് നടന്നത്
https://malayalam.oneindia.com/news/india/mumbai-lesbian-case-165907.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: തന്റെ നഗ്നചിത്രം ഓണ്ലൈനിലൂടെ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ലെസ്ബിയന് പങ്കാളിക്കെതിരേ 45കാരി പോലീസില് പരാതി നല്കി.മുംബൈയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.കഴിഞ്ഞ 10 വര്ഷമായി ഒരുമിച്ചാണ് രണ്ടു പേരും താമസിച്ചിരുന്നത്.നഗരത്തിലെ ഒരു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര് കൂടിയാണ് ഇരുവരും.ഇത്തരത്തില് ഒരു കേസ് രജിസ്റ്റര് ചെയ്യപ്പെടുന്നത് ആദ്യമായാണെന്നു മുംബൈ പോലീസ് ചൂണ്ടിക്കാട്ടി.മുംബൈയിലെ നവ്ഗര് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.ഐപിസി സെക്ഷന് 354, 506, 509 വകുപ്പുകളാണ് ആരോപിക്കപ്പെടുന്ന സ്ത്രീക്കെതിരേ ചുമത്തിയിരിക്കുന്നത്.രണ്ടു സ്ത്രീകളില് ഒരാള് വിവാഹിതയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പിന്നീട് ഇവര് വിവാഹമോചിതയായി.ഇതോടെയാണ് ദീര്ഘകാലം ഒരുമിച്ച് ജോലി ചെയ്ത രണ്ടു സ്ത്രീകളും തമ്മിലുള്ള ബന്ധം ദൃഢമായത്.തുടര്ന്ന് ഇരുവരും ഒരുമിച്ച് താമസിക്കാന് തീരുമാനിക്കുകയായിരുന്നു.ഏകദേശം ആറു മാസങ്ങള്ക്കു മുമ്പാണ് ഇരുവരുടെയും ബന്ധത്തില് വിള്ളല് വീണുതുടങ്ങിയത്.ഇതിനുശേഷം 45കാരിയുടെ ചിത്രങ്ങള് ഫേസ്ബുക്ക് ഉള്പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.2016 നവംബറില് താന് അവളുമായി ഏറ്റുമുട്ടിയെന്ന് 45കാരി പോലീസിനോട് വെളിപ്പെടുത്തി.അവള് സ്വന്തം വാട്സാപ്പ് പ്രൊഫൈലില് തന്റെ നഗ്നചിത്രം വച്ചതായിരുന്നു കാരണം.തുടര്ന്ന് ചിത്രങ്ങള് സോഷ്യല് മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി അവള് വീട് വിട്ടുപോവുകയായിരുന്നുവെന്നും സ്ത്രീ പരാതിയില് വിശദമാക്കി.തന്റെ നഗ്നചിത്രം പ്രചരിപ്പിക്കരുതെന്ന് അവരോട് അപേക്ഷിച്ചതായും എന്നാല് ഇതിനു കൂട്ടാക്കാതിരുന്നതിനെ തുടര്ന്നാണ് പോലീസിനെ സമീപിക്കേണ്ടിവന്നതെന്നും 45കാരി പറഞ്ഞു ### Headline : തന്റെ നഗ്നചിത്രം പ്രചരിപ്പിച്ചെന്നു 45കാരി, ചെയ്തത് മുന് 'ഗേള്ഫ്രണ്ട് ', പിന്നീട് നടന്നത്
10087
തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.പാലായിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് തുഷാർ ആരോപിച്ചു.വോട്ട് കച്ചവടം നടത്തി പരാജയപ്പെട്ടപ്പോൾ തോൽവിയുടെ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും തുഷാർ പറയുന്നു.പാലായിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്കെതിരെയും തുഷാർ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്.പാലായിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാർ കുറ്റപ്പെടുത്തി.കശ്മീരിൽ പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ പുനസ്ഥാപിക്കുന്നു; 68 ദിവസത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.അത് ശരിയല്ല, എസ്എൻഡിപി ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല.ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെയാണ് വോട്ട് കച്ചവടം നടന്നെന്ന് ആരോപിച്ചത്.ഇതിന്റെ ഉത്തരവാദിത്തം എസ്എൻഡിപിയുടേയോ ബിഡിജെഎസിന്റെയോ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും തുഷാർ വ്യക്തമാക്കി.സംസ്ഥാനത്ത് 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഘടകക്ഷിയായ ബിഡിജെഎസിന്റെ ഭിന്നത ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.ബിഡിജെഎസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാൽ നിലവിൽ എൻഡിഎയ്ക്കൊപ്പം തുടരാനാണ് തീരുമാനമെന്നും തുഷാർ കൂട്ടിച്ചേർത്തിരുന്നു.അരൂരിലും എറണാകുളത്തും ജയിക്കില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി തുഷാർ പറഞ്ഞതും ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.സംഘടനാ ശക്തിയുള്ള അരൂരിൽ മത്സരത്തിൽ നിന്നും ബിഡിജെഎസ് വിട്ടുനിന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
പാലായിൽ ബിജെപി വോട്ടുകച്ചവടം നടത്തി; ബിഡിജെഎസിനെ പഴിചാരാൻ നോക്കേണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി
https://malayalam.oneindia.com/news/kerala/bdjs-leader-thushar-vellappaly-against-bjp-235047.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.പാലായിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് തുഷാർ ആരോപിച്ചു.വോട്ട് കച്ചവടം നടത്തി പരാജയപ്പെട്ടപ്പോൾ തോൽവിയുടെ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും തുഷാർ പറയുന്നു.പാലായിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്കെതിരെയും തുഷാർ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്.പാലായിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാർ കുറ്റപ്പെടുത്തി.കശ്മീരിൽ പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ പുനസ്ഥാപിക്കുന്നു; 68 ദിവസത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്.അത് ശരിയല്ല, എസ്എൻഡിപി ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല.ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെയാണ് വോട്ട് കച്ചവടം നടന്നെന്ന് ആരോപിച്ചത്.ഇതിന്റെ ഉത്തരവാദിത്തം എസ്എൻഡിപിയുടേയോ ബിഡിജെഎസിന്റെയോ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും തുഷാർ വ്യക്തമാക്കി.സംസ്ഥാനത്ത് 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഘടകക്ഷിയായ ബിഡിജെഎസിന്റെ ഭിന്നത ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.ബിഡിജെഎസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാൽ നിലവിൽ എൻഡിഎയ്ക്കൊപ്പം തുടരാനാണ് തീരുമാനമെന്നും തുഷാർ കൂട്ടിച്ചേർത്തിരുന്നു.അരൂരിലും എറണാകുളത്തും ജയിക്കില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി തുഷാർ പറഞ്ഞതും ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.സംഘടനാ ശക്തിയുള്ള അരൂരിൽ മത്സരത്തിൽ നിന്നും ബിഡിജെഎസ് വിട്ടുനിന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു ### Headline : പാലായിൽ ബിജെപി വോട്ടുകച്ചവടം നടത്തി; ബിഡിജെഎസിനെ പഴിചാരാൻ നോക്കേണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി
10088
കൽപ്പറ്റ : വയനാട് പുത്തുമല ദുരന്തം ഉരുൾപൊട്ടലല്ലെന്നും പൈപ്പിംഗ് പ്രതിഭാസവും അതിനെ തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലുമാണെന്ന് കണ്ടെത്തല് വിവാദമാകുന്നു.ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തല്.പുത്തുമലയുടെ മുകൾ ഭാഗത്തുള്ള കുന്നുകളിലെ ഒൻപത് ഇടങ്ങളിൽനിന്ന് ഇരുപത് ഹെക്ടറോളം മണ്ണ് ഈ കാലവർഷത്തിൽ ഒലിച്ചു വന്നു.1980കളിൽ മുറിച്ചു മാറ്റപ്പെട്ട വൃക്ഷങ്ങളുടെ വേരുകൾ ദ്രവിച്ചതിനെ തുടർന്നാണ് മണ്ണിനടിയിൽ പൈപ്പിംഗ് പ്രതിഭാസം രൂപപ്പെട്ടതത്രെ.വർഷങ്ങൾക്ക് മുൻപ് തന്നെ തോട്ടങ്ങളുണ്ടാക്കാൻ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റിയ പ്രദേശത്തു അതി തീവ്ര മഴയാണ് രേഖപ്പെടുത്തിയത്.മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ വേരുകൾ ദ്രവിച്ചു കാലക്രമേണ വൻ മാളങ്ങൾ രൂപപ്പെട്ടിരുന്നു.ഇങ്ങനെയാണ് മണ്ണിനടിയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്ന പൈപ്പിംഗ് പ്രതിഭാസമുണ്ടായത്.ഏലം കൃഷിക്കായി മണ്ണിളക്കിയത് പ്രതിഭാസത്തെ ത്വരിതപ്പെടുത്തുകയും മണ്ണ് പാറയിൽ നിന്ന് വേർപെടുന്നതിനു ഇടയാക്കുകയും ചെയ്തു.മേൽമണ്ണ് വ്യാപകമായി ഒലിച്ചു പോയി.ഒൻപത് ഇടങ്ങളിൽ നിന്നായി ഒന്നര മീറ്ററോളം ആഴത്തിലുള്ള മണ്ണ് ഒരിടത്തേക്ക് ഒലിച്ചെത്തി.അഞ്ചു ലക്ഷം ടൺ മണ്ണും അഞ്ചു ലക്ഷം ഘന മീറ്റർ വെള്ളവുമാണ് ഒഴുകിയെത്തിയത്.പുത്തുമല ഉൾപ്പെടുന്ന 150 ഹെക്ടർ നീർത്തട പ്രദേശത്താണ് ആഘാതമേറ്റത്.മണ്ണ് സംരക്ഷണകേന്ദ്രം ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിദഗ്ധ പഠനം വേണമെന്നും ശുപാർശ ചെയ്യുന്നു
പുത്തുമല ദുരന്തം ഉരുൾപൊട്ടൽ അല്ല; വൻ മണ്ണിടിച്ചിൽ : മണ്ണ് സംരക്ഷണകേന്ദ്രം
https://www.malayalamexpress.in/archives/758310/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൽപ്പറ്റ : വയനാട് പുത്തുമല ദുരന്തം ഉരുൾപൊട്ടലല്ലെന്നും പൈപ്പിംഗ് പ്രതിഭാസവും അതിനെ തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലുമാണെന്ന് കണ്ടെത്തല് വിവാദമാകുന്നു.ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തല്.പുത്തുമലയുടെ മുകൾ ഭാഗത്തുള്ള കുന്നുകളിലെ ഒൻപത് ഇടങ്ങളിൽനിന്ന് ഇരുപത് ഹെക്ടറോളം മണ്ണ് ഈ കാലവർഷത്തിൽ ഒലിച്ചു വന്നു.1980കളിൽ മുറിച്ചു മാറ്റപ്പെട്ട വൃക്ഷങ്ങളുടെ വേരുകൾ ദ്രവിച്ചതിനെ തുടർന്നാണ് മണ്ണിനടിയിൽ പൈപ്പിംഗ് പ്രതിഭാസം രൂപപ്പെട്ടതത്രെ.വർഷങ്ങൾക്ക് മുൻപ് തന്നെ തോട്ടങ്ങളുണ്ടാക്കാൻ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റിയ പ്രദേശത്തു അതി തീവ്ര മഴയാണ് രേഖപ്പെടുത്തിയത്.മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ വേരുകൾ ദ്രവിച്ചു കാലക്രമേണ വൻ മാളങ്ങൾ രൂപപ്പെട്ടിരുന്നു.ഇങ്ങനെയാണ് മണ്ണിനടിയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്ന പൈപ്പിംഗ് പ്രതിഭാസമുണ്ടായത്.ഏലം കൃഷിക്കായി മണ്ണിളക്കിയത് പ്രതിഭാസത്തെ ത്വരിതപ്പെടുത്തുകയും മണ്ണ് പാറയിൽ നിന്ന് വേർപെടുന്നതിനു ഇടയാക്കുകയും ചെയ്തു.മേൽമണ്ണ് വ്യാപകമായി ഒലിച്ചു പോയി.ഒൻപത് ഇടങ്ങളിൽ നിന്നായി ഒന്നര മീറ്ററോളം ആഴത്തിലുള്ള മണ്ണ് ഒരിടത്തേക്ക് ഒലിച്ചെത്തി.അഞ്ചു ലക്ഷം ടൺ മണ്ണും അഞ്ചു ലക്ഷം ഘന മീറ്റർ വെള്ളവുമാണ് ഒഴുകിയെത്തിയത്.പുത്തുമല ഉൾപ്പെടുന്ന 150 ഹെക്ടർ നീർത്തട പ്രദേശത്താണ് ആഘാതമേറ്റത്.മണ്ണ് സംരക്ഷണകേന്ദ്രം ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിദഗ്ധ പഠനം വേണമെന്നും ശുപാർശ ചെയ്യുന്നു ### Headline : പുത്തുമല ദുരന്തം ഉരുൾപൊട്ടൽ അല്ല; വൻ മണ്ണിടിച്ചിൽ : മണ്ണ് സംരക്ഷണകേന്ദ്രം
10089
കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരില് ആഷിക്ക് അബുവിന് കുരുക്ക്.സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില് പ്രാഥമിക അന്വേഷണത്തിനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് വിജയ് സാഖറെ ഉത്തരവിട്ടത്.യുവമോര്ച്ച നേതാവ് സന്ദീപ് വാര്യര് നല്കിയ പരാതിയിലാണ് അന്വേഷണം.ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര് ബിജി ജോര്ജിനാണ് അന്വേഷണ ചുമതല.നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് നടത്തിയ പരിപാടിയില് സാമ്പത്തിക തിരിമറി നടന്നെന്നാണ് ആരോപണം.സംവിധായകന് ആഷിക് അബു, ഷഹബാസ് അമന്, ബിജിബാല് എന്നിവര്ക്കെതിരെ സന്ദീപ് വാര്യര് നേരത്തെ ആരോപണങ്ങള് ഉന്നയിച്ചിരുന്നു.ദുരിതാശ്വാസ നിധിയിലേക്ക് ഇവര് പണം കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു.അതേസമയം പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള് നടത്തുന്നത്.സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാല് മാത്രമേ കേസ് രജിസ്റ്റര് ചെയ്യൂ.കരുണ സംഗീത പരിപാടിയുടെ പേരില് മുഖ്യമന്ത്രിയുടെ ഉള്പ്പെടെ പേര് ദുരുപയോഗം ചെയ്ത് വന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്ക്കാണ് സന്ദീപ് വാര്യര് പരാതി നല്കിയത്.ഈ പരാതി സിറ്റി പോലീസ് കമ്മീഷണര്ക്ക് കൈമാറുകയായിരുന്നു.സംഭവം കൂടുതല് വിവാദമായതോടെയാണ് പരാതിയില് അന്വേഷണം നടത്താന് കളക്ടര് നിര്ദേശിച്ചത്.പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില് കളക്ടറുടെ പേര് ഉപയോഗിച്ചതിനെതിരെ കളക്ടര് സുഹാസ് ബിജിപാലിന് നോട്ടീസ് നല്കിയിരുന്നു.സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജ്യണല് സ്പോര്ട്സ് സെന്റര് ഭാരവാഹികളാണെന്നും താന് ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്.രക്ഷാധികാരി എന്ന കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നാണ് സംഘാടകനായ ബിജിപാല് പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാല് വരവ് ചെലവ് കണക്കുകള് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി
കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പില് പ്രാഥമിക അന്വേഷണം, സന്ദീപ് വാര്യരുടെ പരാതിയില് നടപടി
https://malayalam.oneindia.com/news/kerala/karuna-music-night-kochi-city-police-orders-primary-investigation-242301.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരില് ആഷിക്ക് അബുവിന് കുരുക്ക്.സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില് പ്രാഥമിക അന്വേഷണത്തിനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് വിജയ് സാഖറെ ഉത്തരവിട്ടത്.യുവമോര്ച്ച നേതാവ് സന്ദീപ് വാര്യര് നല്കിയ പരാതിയിലാണ് അന്വേഷണം.ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര് ബിജി ജോര്ജിനാണ് അന്വേഷണ ചുമതല.നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് നടത്തിയ പരിപാടിയില് സാമ്പത്തിക തിരിമറി നടന്നെന്നാണ് ആരോപണം.സംവിധായകന് ആഷിക് അബു, ഷഹബാസ് അമന്, ബിജിബാല് എന്നിവര്ക്കെതിരെ സന്ദീപ് വാര്യര് നേരത്തെ ആരോപണങ്ങള് ഉന്നയിച്ചിരുന്നു.ദുരിതാശ്വാസ നിധിയിലേക്ക് ഇവര് പണം കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു.അതേസമയം പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള് നടത്തുന്നത്.സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാല് മാത്രമേ കേസ് രജിസ്റ്റര് ചെയ്യൂ.കരുണ സംഗീത പരിപാടിയുടെ പേരില് മുഖ്യമന്ത്രിയുടെ ഉള്പ്പെടെ പേര് ദുരുപയോഗം ചെയ്ത് വന് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്ക്കാണ് സന്ദീപ് വാര്യര് പരാതി നല്കിയത്.ഈ പരാതി സിറ്റി പോലീസ് കമ്മീഷണര്ക്ക് കൈമാറുകയായിരുന്നു.സംഭവം കൂടുതല് വിവാദമായതോടെയാണ് പരാതിയില് അന്വേഷണം നടത്താന് കളക്ടര് നിര്ദേശിച്ചത്.പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില് കളക്ടറുടെ പേര് ഉപയോഗിച്ചതിനെതിരെ കളക്ടര് സുഹാസ് ബിജിപാലിന് നോട്ടീസ് നല്കിയിരുന്നു.സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജ്യണല് സ്പോര്ട്സ് സെന്റര് ഭാരവാഹികളാണെന്നും താന് ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്.രക്ഷാധികാരി എന്ന കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നാണ് സംഘാടകനായ ബിജിപാല് പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാല് വരവ് ചെലവ് കണക്കുകള് നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി ### Headline : കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പില് പ്രാഥമിക അന്വേഷണം, സന്ദീപ് വാര്യരുടെ പരാതിയില് നടപടി
10090
ഹൈദരാബാദ്: ഹൈദരാബാദില് ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ നാ ലു പ്ര തി ക ളെ വെ ടി വ ച്ച് കൊ ന്ന ന ട പ ടി യിൽ പ്രതികരണവുമായി സൈ ബ റാ ബാ ദ് ക മ്മീ ഷ ണ ർ വി. സി. സ ജ്ജ നാ ർ.വെ ള്ളി യാ ഴ്ച പു ല ർ ച്ചെ മൂ ന്നി നും ആ റി നും ഇ ട യി ലാ യി രു ന്നു ഏ റ്റു മു ട്ട ലു ണ്ടാ യ ത്.പ്ര തി ക ളെ തെ ളി വെ ടു പ്പി ന് കൊ ണ്ടു പോ കു ന്ന തി നി ടെ യാ ണ് സം ഭ വ മെ ന്നും ക മ്മീ ഷ ണ ർ പ റ ഞ്ഞു. തെ ളി വെ ടു പ്പി നി ടെ ര ണ്ട് തോ ക്കു ക ൾ ത ട്ടി യെ ടു ത്ത് പ്ര തി ക ൾ വെ ടി യു തി ർ ത്തു.കീ ഴ ട ങ്ങാ ൻ ആ വ ശ്യ പ്പെട്ടി ട്ടും പ്ര തി ക ൾ ത യാ റാ യി ല്ല.ഇ തോ ടെ വെ ടി വ യ്ക്കാ ൻ നി ർ ബ ന്ധി ത രാ യി.പ്ര തി ക ൾ കു റ്റ സ മ്മ തം ന ട ത്തി യി രു ന്നെ ന്നും വാ ർ ത്താ സ മ്മേ ള ന ത്തി ൽ ക മ്മീ ഷ ണ ർ പ റ ഞ്ഞു.ര ണ്ടു പോ ലീ സു കാ ർ ക്ക് വെ ടി വ യ്പി നി ടെ പ രി ക്കേ റ്റു.ഇ വ രെ ആ ശു പ ത്രി യി ൽ പ്ര വേ ശി പ്പി ച്ച താ യും വി. സി. സ ജ്ജ നാ ർ കൂ ട്ടി ച്ചേ ർ ത്തു.മുഹമ്മദ് ആരിഫ്, ശിവ, നവീന്, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്.അറസ്റ്റിലായ പ്രതികള് റിമാന്ഡില് കഴിയുകയായിരുന്നു.ദേ ശീ യ പാ ത 44-ൽ ഉ ണ്ടാ യ ഏ റ്റു മു ട്ട ലി ലാ ണ് പ്ര തി ക ൾ കൊ ല്ല പ്പെ ട്ട ത്.നവംബര് 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്.ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള് യുവതിയെ ആക്രമിച്ചത്.ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള് 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.വികലമായ പരീക്ഷാ നടത്തിപ്പ് ; കളക്ടറേറ്റിന് മുമ്പിൽ പരീക്ഷയെഴുതി അധ്യാപക പ്രതിഷേധം
തെ ളി വെ ടു പ്പി നി ടെ തോ ക്കു ക ൾ ത ട്ടി യെ ടു ത്ത് പ്ര തി ക ൾ ആക്രമിച്ചു ; ഇ തോ ടെ വെ ടി വ യ്ക്കാ ൻ നി ർ ബ ന്ധി ത രാ യി: ക മ്മീ ഷ ണ ർ
https://www.malayalamexpress.in/archives/957145/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹൈദരാബാദ്: ഹൈദരാബാദില് ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ നാ ലു പ്ര തി ക ളെ വെ ടി വ ച്ച് കൊ ന്ന ന ട പ ടി യിൽ പ്രതികരണവുമായി സൈ ബ റാ ബാ ദ് ക മ്മീ ഷ ണ ർ വി. സി. സ ജ്ജ നാ ർ.വെ ള്ളി യാ ഴ്ച പു ല ർ ച്ചെ മൂ ന്നി നും ആ റി നും ഇ ട യി ലാ യി രു ന്നു ഏ റ്റു മു ട്ട ലു ണ്ടാ യ ത്.പ്ര തി ക ളെ തെ ളി വെ ടു പ്പി ന് കൊ ണ്ടു പോ കു ന്ന തി നി ടെ യാ ണ് സം ഭ വ മെ ന്നും ക മ്മീ ഷ ണ ർ പ റ ഞ്ഞു. തെ ളി വെ ടു പ്പി നി ടെ ര ണ്ട് തോ ക്കു ക ൾ ത ട്ടി യെ ടു ത്ത് പ്ര തി ക ൾ വെ ടി യു തി ർ ത്തു.കീ ഴ ട ങ്ങാ ൻ ആ വ ശ്യ പ്പെട്ടി ട്ടും പ്ര തി ക ൾ ത യാ റാ യി ല്ല.ഇ തോ ടെ വെ ടി വ യ്ക്കാ ൻ നി ർ ബ ന്ധി ത രാ യി.പ്ര തി ക ൾ കു റ്റ സ മ്മ തം ന ട ത്തി യി രു ന്നെ ന്നും വാ ർ ത്താ സ മ്മേ ള ന ത്തി ൽ ക മ്മീ ഷ ണ ർ പ റ ഞ്ഞു.ര ണ്ടു പോ ലീ സു കാ ർ ക്ക് വെ ടി വ യ്പി നി ടെ പ രി ക്കേ റ്റു.ഇ വ രെ ആ ശു പ ത്രി യി ൽ പ്ര വേ ശി പ്പി ച്ച താ യും വി. സി. സ ജ്ജ നാ ർ കൂ ട്ടി ച്ചേ ർ ത്തു.മുഹമ്മദ് ആരിഫ്, ശിവ, നവീന്, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്.അറസ്റ്റിലായ പ്രതികള് റിമാന്ഡില് കഴിയുകയായിരുന്നു.ദേ ശീ യ പാ ത 44-ൽ ഉ ണ്ടാ യ ഏ റ്റു മു ട്ട ലി ലാ ണ് പ്ര തി ക ൾ കൊ ല്ല പ്പെ ട്ട ത്.നവംബര് 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്.ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള് യുവതിയെ ആക്രമിച്ചത്.ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള് 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.വികലമായ പരീക്ഷാ നടത്തിപ്പ് ; കളക്ടറേറ്റിന് മുമ്പിൽ പരീക്ഷയെഴുതി അധ്യാപക പ്രതിഷേധം ### Headline : തെ ളി വെ ടു പ്പി നി ടെ തോ ക്കു ക ൾ ത ട്ടി യെ ടു ത്ത് പ്ര തി ക ൾ ആക്രമിച്ചു ; ഇ തോ ടെ വെ ടി വ യ്ക്കാ ൻ നി ർ ബ ന്ധി ത രാ യി: ക മ്മീ ഷ ണ ർ
10091
കോഴിക്കോട് : ഗ്രാമീണ മേഖലയില് നിര്മ്മിക്കപ്പെടുന്ന ഉല്പന്നങ്ങള് നല്ല നിലയില് മാര്ക്കറ്റ് ചെയ്യപ്പെടണമെന്ന് കൃഷിമന്ത്രി വി എസ് സുനില്കുമാര് പറഞ്ഞു.സുഭിക്ഷയും അഴിയൂര് ഗ്രാമപഞ്ചായത്തും സംയുക്തമായി സംലടിപ്പിക്കുന്ന സുഭിക്ഷ ഗ്രാന്റ് ഫെയര് ചോമ്പാല് മിനി സ്റ്റേഡിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സുഭിക്ഷ എന്ന പേര് ദേശീയ തലത്തില് ശ്രദ്ധ നേടിയ ബ്രാന്റായി മാറിക്കഴിഞ്ഞു.പ്രകൃതിദത്ത ഉല്ലന്നങ്ങള് വാങ്ങാനുള്ള ജനങ്ങളുടെ ആഗ്രഹം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക ഉല്പന്നങ്ങള് പ്രചരിപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം.ഒക്ടോബര് നാല് മുതല് 22 വരെയാണ് മേള നടക്കുക.വിവിധ ഉല്പ്പന്നങ്ങളുടെ പ്രദര്ശന സ്റ്റാളുകള്, അമ്യൂസ്മെന്റ് പാര്ക്ക്, പക്ഷി പ്രദര്ശനം, അലങ്കാര മത്സ്യ പ്രദര്ശനം, ഫുഡ് കോര്ട്ട്, നഴ്സറി, ചക്ക വിഭവങ്ങള് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.അവധി ദിവസങ്ങളില് ഉച്ചയ്ക്ക് രണ്ടു മുതല് രാത്രി പത്ത് വരെയും മറ്റു ദിവസങ്ങളില് മൂന്ന് മണി മുതല് പത്ത് മണി വരെയുമാണ് പ്രദര്ശനം.മേളയില് സുഭിക്ഷ ഉല്പന്നങ്ങള് 10 ശതമാനം വിലക്കുറവില് ലഭിക്കും.എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും.ഉദ്ഘാടന ചടങ്ങില് സി കെ നാണു എം.എല്.എ അധ്യക്ഷത വഹിച്ചു.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില് രാധാകൃഷ്ണന് ആദ്യ വില്പന നടത്തി.അഴിയൂര് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ് അമ്യൂസ്മെന്റ് പാര്ക്ക് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര് എ.ടി ശ്രീധരന്, വൈസ് പ്രസിഡന്റ് റീന രയരോത്ത്, സെക്രട്ടറി ടി.ഷാഹുല് ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് നിഷ പറമ്പത്ത് വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.സുഭിക്ഷ ചെയര്മാന് എം കുഞ്ഞമ്മദ് മാസ്റ്റര് സ്വാഗതം പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി
ഗ്രാമീണ ഉല്പന്നങ്ങള് നല്ല നിലയില് മാര്ക്കറ്റ് ചെയ്യപ്പെടണം ; വി എസ് സുനില്കുമാര്
https://www.malayalamexpress.in/archives/857790/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട് : ഗ്രാമീണ മേഖലയില് നിര്മ്മിക്കപ്പെടുന്ന ഉല്പന്നങ്ങള് നല്ല നിലയില് മാര്ക്കറ്റ് ചെയ്യപ്പെടണമെന്ന് കൃഷിമന്ത്രി വി എസ് സുനില്കുമാര് പറഞ്ഞു.സുഭിക്ഷയും അഴിയൂര് ഗ്രാമപഞ്ചായത്തും സംയുക്തമായി സംലടിപ്പിക്കുന്ന സുഭിക്ഷ ഗ്രാന്റ് ഫെയര് ചോമ്പാല് മിനി സ്റ്റേഡിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സുഭിക്ഷ എന്ന പേര് ദേശീയ തലത്തില് ശ്രദ്ധ നേടിയ ബ്രാന്റായി മാറിക്കഴിഞ്ഞു.പ്രകൃതിദത്ത ഉല്ലന്നങ്ങള് വാങ്ങാനുള്ള ജനങ്ങളുടെ ആഗ്രഹം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക ഉല്പന്നങ്ങള് പ്രചരിപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം.ഒക്ടോബര് നാല് മുതല് 22 വരെയാണ് മേള നടക്കുക.വിവിധ ഉല്പ്പന്നങ്ങളുടെ പ്രദര്ശന സ്റ്റാളുകള്, അമ്യൂസ്മെന്റ് പാര്ക്ക്, പക്ഷി പ്രദര്ശനം, അലങ്കാര മത്സ്യ പ്രദര്ശനം, ഫുഡ് കോര്ട്ട്, നഴ്സറി, ചക്ക വിഭവങ്ങള് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.അവധി ദിവസങ്ങളില് ഉച്ചയ്ക്ക് രണ്ടു മുതല് രാത്രി പത്ത് വരെയും മറ്റു ദിവസങ്ങളില് മൂന്ന് മണി മുതല് പത്ത് മണി വരെയുമാണ് പ്രദര്ശനം.മേളയില് സുഭിക്ഷ ഉല്പന്നങ്ങള് 10 ശതമാനം വിലക്കുറവില് ലഭിക്കും.എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും.ഉദ്ഘാടന ചടങ്ങില് സി കെ നാണു എം.എല്.എ അധ്യക്ഷത വഹിച്ചു.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില് രാധാകൃഷ്ണന് ആദ്യ വില്പന നടത്തി.അഴിയൂര് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ് അമ്യൂസ്മെന്റ് പാര്ക്ക് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര് എ.ടി ശ്രീധരന്, വൈസ് പ്രസിഡന്റ് റീന രയരോത്ത്, സെക്രട്ടറി ടി.ഷാഹുല് ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് നിഷ പറമ്പത്ത് വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.സുഭിക്ഷ ചെയര്മാന് എം കുഞ്ഞമ്മദ് മാസ്റ്റര് സ്വാഗതം പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി ### Headline : ഗ്രാമീണ ഉല്പന്നങ്ങള് നല്ല നിലയില് മാര്ക്കറ്റ് ചെയ്യപ്പെടണം ; വി എസ് സുനില്കുമാര്
10092
തിരുവനന്തപുരം: പാലായില് ജോസ് ടോം തോറ്റത് കേരള കോണ്ഗ്രസിലെ തമ്മിലടി കാരണമാണെന്ന യുഡിഎഫ് വിലയിരുത്തല് തെറ്റാണെന്ന് പിജെ ജോസഫ്.തോല്വിയില് ഇരു വിഭാഗത്തേയും ഒരോ പോലെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.പരാജയത്തിന് പിന്നിലെ യഥാര്ത്ഥ ഉത്തരവാദി ആരാണെന്ന് കണ്ടെത്തണമെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു.മീഡിയവണ് ചാനലിലെ വ്യൂപോയന്റില് സംസാരിക്കുകയായിരുന്നു കേരള കോണ്ഗ്രസ് എം വര്ക്കിങ് ചെയര്മാന്.ഷാനിമോള് ഉസ്മാനെ അരൂരില് സ്ഥാനാര്ത്ഥിയാക്കിയത് കാന്തപുരമാണെന്ന് കേട്ടു; ആരോപണവുമായി വെള്ളാപ്പള്ളി 4700 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു മാണി സാറിന് ഉണ്ടായിരുന്നത്.മാണി സാറേക്കാള് താഴ്ന്നൊരു സ്ഥാനാര്ത്ഥി വരുമ്പോള് രണ്ടില പാര്ട്ടി ചിഹ്നത്തിന്റെ പ്രധാന്യം പോലും ജോസ് കെ മാണി മനസ്സിലാക്കിയില്ല.ജോസ് കെ മാണിയുടെ നിലപാടുകളില് മാറ്റം വരണം.ധാര്ഷ്ട്യം മാറ്റിയാല് ജോസ് കെ മാണിക്ക് കേരള കോണ്ഗ്രസിലേക്ക് തിരിച്ചു വരാം.അദ്ദേഹത്തോടൊപ്പം തന്നെ എന് ജയരാജും റോഷി അഗസ്റ്റിനും പാര്ട്ടിയിലേക്ക് തിരികെയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില് ജനം മുഴവന് മറുവശത്താണെന്ന് ചിലര് ധരിച്ചു, പലായിലും ജനങ്ങള് അപ്പുറത്താണെന്നായിന്നു ധാരണ.എന്നാല് യാഥാര്ത്ഥ്യമെന്താണെന്ന് മനസ്സിലാക്കാന് അവര് തയ്യാറകണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.5 ഇടത്തും ബിഡിജെഎസ് പിന്തുണ ഇടതിന്? എന്ഡിഎയില് അതൃപ്തി, മുന്നണിയില് നിന്ന് പുറത്താക്കണമെന്ന് അതിനിടെ, തിരഞ്ഞെടുപ്പ് യോഗങ്ങളില് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില് പിജെ ജോസഫിനെ കൂകി വിളിച്ചവരാണ് പരാജയത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് സജി മഞ്ഞക്കടമ്പില് രംഗത്ത് എത്തി.തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കിടയില് പി ജെ ജോസഫിനെ കാണാന് ജോസ് ടോമിനെ അനുവദിക്കാതിരുന്നതും പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു
തമ്മിലടിയാണ് പാലായിലെ പരാജയത്തിന് കാരണമെന്ന യുഡിഎഫ് വിലയിരുത്തല് തെറ്റാണെന്ന് ജോസഫ്
https://malayalam.oneindia.com/news/kerala/pala-by-election-pj-joseph-on-pala-lose-234355.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പാലായില് ജോസ് ടോം തോറ്റത് കേരള കോണ്ഗ്രസിലെ തമ്മിലടി കാരണമാണെന്ന യുഡിഎഫ് വിലയിരുത്തല് തെറ്റാണെന്ന് പിജെ ജോസഫ്.തോല്വിയില് ഇരു വിഭാഗത്തേയും ഒരോ പോലെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.പരാജയത്തിന് പിന്നിലെ യഥാര്ത്ഥ ഉത്തരവാദി ആരാണെന്ന് കണ്ടെത്തണമെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു.മീഡിയവണ് ചാനലിലെ വ്യൂപോയന്റില് സംസാരിക്കുകയായിരുന്നു കേരള കോണ്ഗ്രസ് എം വര്ക്കിങ് ചെയര്മാന്.ഷാനിമോള് ഉസ്മാനെ അരൂരില് സ്ഥാനാര്ത്ഥിയാക്കിയത് കാന്തപുരമാണെന്ന് കേട്ടു; ആരോപണവുമായി വെള്ളാപ്പള്ളി 4700 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു മാണി സാറിന് ഉണ്ടായിരുന്നത്.മാണി സാറേക്കാള് താഴ്ന്നൊരു സ്ഥാനാര്ത്ഥി വരുമ്പോള് രണ്ടില പാര്ട്ടി ചിഹ്നത്തിന്റെ പ്രധാന്യം പോലും ജോസ് കെ മാണി മനസ്സിലാക്കിയില്ല.ജോസ് കെ മാണിയുടെ നിലപാടുകളില് മാറ്റം വരണം.ധാര്ഷ്ട്യം മാറ്റിയാല് ജോസ് കെ മാണിക്ക് കേരള കോണ്ഗ്രസിലേക്ക് തിരിച്ചു വരാം.അദ്ദേഹത്തോടൊപ്പം തന്നെ എന് ജയരാജും റോഷി അഗസ്റ്റിനും പാര്ട്ടിയിലേക്ക് തിരികെയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില് ജനം മുഴവന് മറുവശത്താണെന്ന് ചിലര് ധരിച്ചു, പലായിലും ജനങ്ങള് അപ്പുറത്താണെന്നായിന്നു ധാരണ.എന്നാല് യാഥാര്ത്ഥ്യമെന്താണെന്ന് മനസ്സിലാക്കാന് അവര് തയ്യാറകണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.5 ഇടത്തും ബിഡിജെഎസ് പിന്തുണ ഇടതിന്? എന്ഡിഎയില് അതൃപ്തി, മുന്നണിയില് നിന്ന് പുറത്താക്കണമെന്ന് അതിനിടെ, തിരഞ്ഞെടുപ്പ് യോഗങ്ങളില് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില് പിജെ ജോസഫിനെ കൂകി വിളിച്ചവരാണ് പരാജയത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് സജി മഞ്ഞക്കടമ്പില് രംഗത്ത് എത്തി.തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കിടയില് പി ജെ ജോസഫിനെ കാണാന് ജോസ് ടോമിനെ അനുവദിക്കാതിരുന്നതും പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു ### Headline : തമ്മിലടിയാണ് പാലായിലെ പരാജയത്തിന് കാരണമെന്ന യുഡിഎഫ് വിലയിരുത്തല് തെറ്റാണെന്ന് ജോസഫ്
10093
കൊച്ചി: ജില്ലയില് ഏഴാമത് സാമ്പത്തിക സെന്സസിന്റെ വിവരശേഖരണം ആരംഭിച്ചു.ജില്ലാ കളക്ടര് എസ്.സുഹാസിന്റെ ഔദ്യോഗിക വസതിയില് നിന്നും വിവരങ്ങള് ശേഖരിച്ച് ജില്ലാതല ഉദ്ഘാടനം നിര്വഹിച്ചു.സാമ്പത്തിക സംരംഭങ്ങള് നടത്തുന്ന മുഴുവന് കുടുംബങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങള് സെന്സസില് ശേഖരിക്കുന്നുണ്ട്.കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്വഹണ മന്ത്രാലയമാണ് സെന്സസ് നടത്തുന്നത്.ഇലക്ട്രോണിക് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എസ്.സി ഇഗവേണന്സ് ഇന്ത്യ ലിമിറ്റഡിനാണ് സെന്സസ് നടത്തിപ്പിനുള്ള ചുമതല.കാര്ഷികേതര മേഖലയില് ഉള്പ്പടെ സ്വന്തം ഉപയോഗത്തിനായുള്ള തൊഴികെ എല്ലാത്തരം ചരക്ക് സേവന ഉപ്പാദന, വിതരണ സംരംഭങ്ങളുടേയും കണക്ക് ശേഖരിക്കുന്നുണ്ട്.പേര്, വിലാസം , ഫോണ് നമ്പര്, കുടുംബാംഗങ്ങളുടെ എണ്ണം സാമ്പത്തിക പ്രവര്ത്തനങ്ങളുടെ വിശദാംശങ്ങള് തുടങ്ങിയവ സെന്സസ് ഉദ്യോഗസ്ഥര് ശേഖരിക്കും.വിവരശേഖരണം , മൂല്യനിര്ണ്ണയം, റിപ്പോര്ട്ട് തയാറാക്കല് , പ്രചരണം എന്നിവയ്ക്കായി ഡിജിറ്റല് ഫ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുന്നത്.ഉദ്ഘാടന ചടങ്ങില് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സ് ഡപ്യൂട്ടി ഡയറക്ടര് സിന്സി മോള് ആന്റണി, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സ് റിസര്ച്ച് ഓഫീസര് താഹിറ കെ.എം., സീനിയര് സ്റ്റാറ്റിറ്റിക്സ് ഓഫീസര് ജി.ബാലഗോപാല്, ഇഗവേണന്സ് സര്വീസസ് ഇന്ത്യാ ലിമിറ്റഡ് ഡിസ്ട്രിക്ട് മാനേജര് ഹൈന് മൈക്കിള്, എന്യൂമറേറ്റര്മാര് എന്നിവര് പങ്കെടുത്തു.മൃഗങ്ങളോട് സംസാരിക്കാൻ കഴിയുന്ന ഡോക്ടറുടെ കഥയുമായി ഹോളിവുഡ് ചിത്രം ഡു ലിറ്റിൽ
സാമ്പത്തിക സെന്സസ്: വിവര ശേഖരണം തുടങ്ങി
https://www.malayalamexpress.in/archives/998297/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ജില്ലയില് ഏഴാമത് സാമ്പത്തിക സെന്സസിന്റെ വിവരശേഖരണം ആരംഭിച്ചു.ജില്ലാ കളക്ടര് എസ്.സുഹാസിന്റെ ഔദ്യോഗിക വസതിയില് നിന്നും വിവരങ്ങള് ശേഖരിച്ച് ജില്ലാതല ഉദ്ഘാടനം നിര്വഹിച്ചു.സാമ്പത്തിക സംരംഭങ്ങള് നടത്തുന്ന മുഴുവന് കുടുംബങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങള് സെന്സസില് ശേഖരിക്കുന്നുണ്ട്.കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്വഹണ മന്ത്രാലയമാണ് സെന്സസ് നടത്തുന്നത്.ഇലക്ട്രോണിക് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എസ്.സി ഇഗവേണന്സ് ഇന്ത്യ ലിമിറ്റഡിനാണ് സെന്സസ് നടത്തിപ്പിനുള്ള ചുമതല.കാര്ഷികേതര മേഖലയില് ഉള്പ്പടെ സ്വന്തം ഉപയോഗത്തിനായുള്ള തൊഴികെ എല്ലാത്തരം ചരക്ക് സേവന ഉപ്പാദന, വിതരണ സംരംഭങ്ങളുടേയും കണക്ക് ശേഖരിക്കുന്നുണ്ട്.പേര്, വിലാസം , ഫോണ് നമ്പര്, കുടുംബാംഗങ്ങളുടെ എണ്ണം സാമ്പത്തിക പ്രവര്ത്തനങ്ങളുടെ വിശദാംശങ്ങള് തുടങ്ങിയവ സെന്സസ് ഉദ്യോഗസ്ഥര് ശേഖരിക്കും.വിവരശേഖരണം , മൂല്യനിര്ണ്ണയം, റിപ്പോര്ട്ട് തയാറാക്കല് , പ്രചരണം എന്നിവയ്ക്കായി ഡിജിറ്റല് ഫ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുന്നത്.ഉദ്ഘാടന ചടങ്ങില് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സ് ഡപ്യൂട്ടി ഡയറക്ടര് സിന്സി മോള് ആന്റണി, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സ് റിസര്ച്ച് ഓഫീസര് താഹിറ കെ.എം., സീനിയര് സ്റ്റാറ്റിറ്റിക്സ് ഓഫീസര് ജി.ബാലഗോപാല്, ഇഗവേണന്സ് സര്വീസസ് ഇന്ത്യാ ലിമിറ്റഡ് ഡിസ്ട്രിക്ട് മാനേജര് ഹൈന് മൈക്കിള്, എന്യൂമറേറ്റര്മാര് എന്നിവര് പങ്കെടുത്തു.മൃഗങ്ങളോട് സംസാരിക്കാൻ കഴിയുന്ന ഡോക്ടറുടെ കഥയുമായി ഹോളിവുഡ് ചിത്രം ഡു ലിറ്റിൽ ### Headline : സാമ്പത്തിക സെന്സസ്: വിവര ശേഖരണം തുടങ്ങി
10094
തൃശൂർ : ദേശീയ പ്രതിരോധ ചികിത്സ പരിപാടിയുടെ ഭാഗമായി ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന റോട്ടവൈറസ് വാക്സിനേഷൻ ജനറൽ ആശുപത്രി പീഡിയാട്രിക് വാർഡിൽ തൃശൂർ നഗരസഭാ മേയർ അജിത വിജയൻ ആറ് ആഴ്ച്ച പ്രായമുള്ള കുഞ്ഞിന് നൽകി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.എൽ റോസി സന്ദേശം നൽകി.ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വി കെ മിനി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.കെ ഉണ്ണികൃഷ്ണൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി ശ്രീദേവി എന്നിവർ പങ്കെടുത്തു.കുഞ്ഞുങ്ങളിൽ പ്രത്യേകിച്ച് ഒരു വയസ്സിനു താഴെയുള്ളവരിൽ കാണുന്ന റോട്ടവൈറസ് മൂലമുള്ള വയറിളക്കരോഗം തടയുന്നതിനാണ് ഈ വാക്സിൻ നൽകുന്നത്.6 ആഴ്ച, 10 ആഴ്ച, 14 ആഴ്ച എന്നീ പ്രായങ്ങളിൽ വായിലൂടെ മൂന്ന് ഡോസ് ആയാണ് ഈ വാക്സിൻ നൽകുന്നത്.ദേശീയ പ്രതിരോധ ചികിത്സ പട്ടികയിലെ മറ്റു വാക്സിനുകളെ പോലെത്തന്നെ റോട്ടാവൈറസ് വാക്സിനും എല്ലാ സർക്കാർ ആശുപത്രികളിലും പൂർണ്ണമായും സൗജന്യമായിത്തന്നെയാണ് നൽകുന്നത്.റോട്ട വൈറസ് സാംക്രമിക സ്വഭാവമുള്ള ഒരു വൈറസ്സാണ്.ഇത് കുഞ്ഞുങ്ങളിൽ വയറിളക്കം ഉണ്ടാക്കുന്നു.ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ വെള്ളത്തിന്റെയും ലവണങ്ങളുടെയും കുറവ് സംഭവിക്കുകയും നിർജ്ജലീകരണം മൂലം മരണം വരെ സംഭവിക്കുകയും ചെയ്യാം.റോട്ടവൈറസ് സംക്രമണത്തിൽ കടുത്ത വയറിളക്കത്തോടൊപ്പം പനിയും ഛർദ്ദിയും ഉണ്ടാകാം.ചിലപ്പോൾ വയറു വേദനയും അനുഭവപ്പെട്ടെന്നു വരാം.വയറിളക്കവും മറ്റു ലക്ഷണങ്ങളും 3 മുതൽ 7 ദിവസം വരെ തുടരാം.മനുഷ്യ വിസർജ്ജ്യത്തിലൂടെയാണ് സാധാരണ ഗതിയിൽ റോട്ടവൈറസിന്റെ പകർച്ചരീതി.തുറസ്സായ മലവിസർജ്ജനം, മലിനജലം, മലിനമായ ഭക്ഷണം, അണുബാധയുള്ള മറ്റു വസ്തുക്കൾ തുടങ്ങിയവ ഇവയുടെ വ്യാപനത്തിലേക്ക് കാരണമാകുന്നു.കൈകളിലും ഉറപ്പുള്ള പ്രതലങ്ങളിലും വൈറസ്സിന് മണിക്കൂറുകൾ ജീവിക്കാനാകും.റോട്ട വൈറസ്സ് സംക്രമണവും വയറിളക്കവും വർഷത്തിൽ ഏത് സമയത്തും ഉണ്ടാകാം.എന്നാലും തണുപ്പ് കാലത്തതാണ് ഇതിന്റെ സംക്രമണം കൂടുതൽ
തൃശൂരിൽ റോട്ടവൈറസ് വാക്സിനേഷൻ ആരംഭിച്ചു
https://www.malayalamexpress.in/archives/964664/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ : ദേശീയ പ്രതിരോധ ചികിത്സ പരിപാടിയുടെ ഭാഗമായി ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന റോട്ടവൈറസ് വാക്സിനേഷൻ ജനറൽ ആശുപത്രി പീഡിയാട്രിക് വാർഡിൽ തൃശൂർ നഗരസഭാ മേയർ അജിത വിജയൻ ആറ് ആഴ്ച്ച പ്രായമുള്ള കുഞ്ഞിന് നൽകി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.എൽ റോസി സന്ദേശം നൽകി.ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വി കെ മിനി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.കെ ഉണ്ണികൃഷ്ണൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി ശ്രീദേവി എന്നിവർ പങ്കെടുത്തു.കുഞ്ഞുങ്ങളിൽ പ്രത്യേകിച്ച് ഒരു വയസ്സിനു താഴെയുള്ളവരിൽ കാണുന്ന റോട്ടവൈറസ് മൂലമുള്ള വയറിളക്കരോഗം തടയുന്നതിനാണ് ഈ വാക്സിൻ നൽകുന്നത്.6 ആഴ്ച, 10 ആഴ്ച, 14 ആഴ്ച എന്നീ പ്രായങ്ങളിൽ വായിലൂടെ മൂന്ന് ഡോസ് ആയാണ് ഈ വാക്സിൻ നൽകുന്നത്.ദേശീയ പ്രതിരോധ ചികിത്സ പട്ടികയിലെ മറ്റു വാക്സിനുകളെ പോലെത്തന്നെ റോട്ടാവൈറസ് വാക്സിനും എല്ലാ സർക്കാർ ആശുപത്രികളിലും പൂർണ്ണമായും സൗജന്യമായിത്തന്നെയാണ് നൽകുന്നത്.റോട്ട വൈറസ് സാംക്രമിക സ്വഭാവമുള്ള ഒരു വൈറസ്സാണ്.ഇത് കുഞ്ഞുങ്ങളിൽ വയറിളക്കം ഉണ്ടാക്കുന്നു.ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ വെള്ളത്തിന്റെയും ലവണങ്ങളുടെയും കുറവ് സംഭവിക്കുകയും നിർജ്ജലീകരണം മൂലം മരണം വരെ സംഭവിക്കുകയും ചെയ്യാം.റോട്ടവൈറസ് സംക്രമണത്തിൽ കടുത്ത വയറിളക്കത്തോടൊപ്പം പനിയും ഛർദ്ദിയും ഉണ്ടാകാം.ചിലപ്പോൾ വയറു വേദനയും അനുഭവപ്പെട്ടെന്നു വരാം.വയറിളക്കവും മറ്റു ലക്ഷണങ്ങളും 3 മുതൽ 7 ദിവസം വരെ തുടരാം.മനുഷ്യ വിസർജ്ജ്യത്തിലൂടെയാണ് സാധാരണ ഗതിയിൽ റോട്ടവൈറസിന്റെ പകർച്ചരീതി.തുറസ്സായ മലവിസർജ്ജനം, മലിനജലം, മലിനമായ ഭക്ഷണം, അണുബാധയുള്ള മറ്റു വസ്തുക്കൾ തുടങ്ങിയവ ഇവയുടെ വ്യാപനത്തിലേക്ക് കാരണമാകുന്നു.കൈകളിലും ഉറപ്പുള്ള പ്രതലങ്ങളിലും വൈറസ്സിന് മണിക്കൂറുകൾ ജീവിക്കാനാകും.റോട്ട വൈറസ്സ് സംക്രമണവും വയറിളക്കവും വർഷത്തിൽ ഏത് സമയത്തും ഉണ്ടാകാം.എന്നാലും തണുപ്പ് കാലത്തതാണ് ഇതിന്റെ സംക്രമണം കൂടുതൽ ### Headline : തൃശൂരിൽ റോട്ടവൈറസ് വാക്സിനേഷൻ ആരംഭിച്ചു
10095
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയിൽ നിന്നായതുകൊണ്ട് ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ.ചൈനയിൽ നിന്നും വരുന്നവർ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളിൽ ആരുമായും സമ്പർക്കമില്ലാതെ ഒരു മുറിയിൽ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു.പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലകളിൽ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം.ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങൾ ദിശ 0471 2552056 എന്ന നമ്പരിൽ ലഭ്യമാണ്.സംസ്ഥാനത്ത് 806 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു.അതിൽ 10 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.796 പേർ വീട്ടിലെ നിരീക്ഷണത്തിലാണ്.ഇതുവരെ 19 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതിൽ 9 പേരെ ഡിസ്ചാർജ് ചെയ്തു.16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.അതിൽ 10 പേർക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.6 പേരുടെ ഫലം വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.കൊറോണ വൈറസ് : ബ്രിട്ടീഷ് എയർവെയ്സ് ചൈനയിലേക്കുള്ള എല്ലാ ഡയറക്ട് ഫ്ലൈറ്റ് സർവീസുകളും നിർത്തി
കൊറോണ വൈറസ്: ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
https://www.malayalamexpress.in/archives/1038265/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയിൽ നിന്നായതുകൊണ്ട് ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ.ചൈനയിൽ നിന്നും വരുന്നവർ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളിൽ ആരുമായും സമ്പർക്കമില്ലാതെ ഒരു മുറിയിൽ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു.പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലകളിൽ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം.ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങൾ ദിശ 0471 2552056 എന്ന നമ്പരിൽ ലഭ്യമാണ്.സംസ്ഥാനത്ത് 806 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു.അതിൽ 10 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.796 പേർ വീട്ടിലെ നിരീക്ഷണത്തിലാണ്.ഇതുവരെ 19 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതിൽ 9 പേരെ ഡിസ്ചാർജ് ചെയ്തു.16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.അതിൽ 10 പേർക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.6 പേരുടെ ഫലം വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.കൊറോണ വൈറസ് : ബ്രിട്ടീഷ് എയർവെയ്സ് ചൈനയിലേക്കുള്ള എല്ലാ ഡയറക്ട് ഫ്ലൈറ്റ് സർവീസുകളും നിർത്തി ### Headline : കൊറോണ വൈറസ്: ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
10096
കണ്ണൂർ: മോട്ടോ വാഹന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് പിഴത്തുക നിശ്ചയിക്കാമെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് മന്ത്രി എകെ ശശീന്ദ്രൻ.പുതുക്കിയ മോട്ടോർ വാഹന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം.നിയമലംഘനങ്ങൾക്ക് പിഴ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി നേതാവിനെതിരെയുള്ള പീഡനക്കേസിൽ കുരുക്ക് മുറുകുന്നു: തെളിവുകൾ പെൻഡ്രൈവിൽ സൂക്ഷിച്ചെന്ന് യുവതി സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന മോട്ടോർ വാഹന നിയമഭേദഗതിയിൽ പിഴ ഉയർത്തിയതോടെ വ്യാപകമായ പരാതി ഉയർന്നിരുന്നു.ഇതോടെയാണ് പിഴ സംബന്ധിച്ച് സംസ്ഥാന സർക്കാരുകർക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.പുതിയ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു.അതേസമയം കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ കേരളത്തിൽ ഗതാഗത നിയമ ലംഘനങ്ങളിൽ കർശന നടപടികൾ ഉണ്ടാകില്ലെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്.സികെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുള്ളത്.ഇതോടെ കേന്ദ്രസർക്കാർ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടികൾ കർശനമാക്കുക.മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കുള്ള പിഴ തുക കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.സെപ്തംബർ 16ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.റിപ്പോർട്ട് ലഭിക്കുന്നതോടെ ഗതാഗത സെക്രട്ടറി, നിയമസെക്രട്ടറി, ട്രാഫിക് കമ്മീഷണർ എന്നിവരെ പങ്കെടുപ്പിക്കുന്ന ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്
മോട്ടോർവാഹന നിയമം: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം, കർശന നടപടി ഉത്തരവിന് ശേഷമെന്ന് എകെ ശശീന്ദ്രൻ
https://malayalam.oneindia.com/news/kerala/minister-ak-saseendran-about-motor-vehicle-amendment-act-233354.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: മോട്ടോ വാഹന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് പിഴത്തുക നിശ്ചയിക്കാമെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് മന്ത്രി എകെ ശശീന്ദ്രൻ.പുതുക്കിയ മോട്ടോർ വാഹന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം.നിയമലംഘനങ്ങൾക്ക് പിഴ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി നേതാവിനെതിരെയുള്ള പീഡനക്കേസിൽ കുരുക്ക് മുറുകുന്നു: തെളിവുകൾ പെൻഡ്രൈവിൽ സൂക്ഷിച്ചെന്ന് യുവതി സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന മോട്ടോർ വാഹന നിയമഭേദഗതിയിൽ പിഴ ഉയർത്തിയതോടെ വ്യാപകമായ പരാതി ഉയർന്നിരുന്നു.ഇതോടെയാണ് പിഴ സംബന്ധിച്ച് സംസ്ഥാന സർക്കാരുകർക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.പുതിയ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു.അതേസമയം കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ കേരളത്തിൽ ഗതാഗത നിയമ ലംഘനങ്ങളിൽ കർശന നടപടികൾ ഉണ്ടാകില്ലെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്.സികെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുള്ളത്.ഇതോടെ കേന്ദ്രസർക്കാർ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടികൾ കർശനമാക്കുക.മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കുള്ള പിഴ തുക കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.സെപ്തംബർ 16ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.റിപ്പോർട്ട് ലഭിക്കുന്നതോടെ ഗതാഗത സെക്രട്ടറി, നിയമസെക്രട്ടറി, ട്രാഫിക് കമ്മീഷണർ എന്നിവരെ പങ്കെടുപ്പിക്കുന്ന ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട് ### Headline : മോട്ടോർവാഹന നിയമം: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം, കർശന നടപടി ഉത്തരവിന് ശേഷമെന്ന് എകെ ശശീന്ദ്രൻ
10097
വയനാട്: സഭാ അധികൃതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്.പരാതികൾ അവാസ്ഥവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കാന് ഒരുങ്ങുന്നത്.മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടിയില്ലെന്നും വെളളമുണ്ട പൊലീസ് സിസ്റ്റർക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സിസ്റ്റർ ലൂസിക്ക് വേണമെങ്കിൽ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസ് പറയുന്നത്.മാധ്യമപ്രവർത്തകർ മഠത്തിൽ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറക്കൽ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ ചിലർ പ്രകടനവുമായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നുമുളള സിസ്റ്ററുടെ പരാതികളിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.രണ്ട് പരാതികളും നിയമത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നും വെളളമുണ്ട പൊലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചു.എന്നാൽ, നൽകിയ പരാതികളിൽ കൃത്യമായ തെളിവുണ്ടെന്നും പരാതികൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.പൊലീസ് മഠം അധികൃതർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റർ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു
സഭയ്ക്ക് എതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്
https://www.malayalamexpress.in/archives/1042983/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വയനാട്: സഭാ അധികൃതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്.പരാതികൾ അവാസ്ഥവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കാന് ഒരുങ്ങുന്നത്.മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടിയില്ലെന്നും വെളളമുണ്ട പൊലീസ് സിസ്റ്റർക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സിസ്റ്റർ ലൂസിക്ക് വേണമെങ്കിൽ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസ് പറയുന്നത്.മാധ്യമപ്രവർത്തകർ മഠത്തിൽ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറക്കൽ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ ചിലർ പ്രകടനവുമായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നുമുളള സിസ്റ്ററുടെ പരാതികളിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.രണ്ട് പരാതികളും നിയമത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നും വെളളമുണ്ട പൊലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചു.എന്നാൽ, നൽകിയ പരാതികളിൽ കൃത്യമായ തെളിവുണ്ടെന്നും പരാതികൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.പൊലീസ് മഠം അധികൃതർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റർ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു ### Headline : സഭയ്ക്ക് എതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്
10098
കൊച്ചി: രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.തോപ്പുംപടിയിൽ പ്രൊഫ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കർഷക മിത്രം കറിവേപ്പില തൈ വിതരണ പരിപാടി, തോപ്പുംപടി സെയ്ന്റ് സെബാസ്റ്റിൻ സ്കൂളിലെ സയൻസ് റിസർച്ച് സെന്റർ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥികളിലെ കാർഷിക വാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്കാണ് കാർഷിക വിജ്ഞാൻ കേന്ദ്രം, ഐ.സി.എ.ആർ എന്നീ സർക്കാർ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത കറിവേപ്പില തൈകൾ വിതരണം ചെയ്യുന്നത് എന്ന് വിദ്യാധനം ട്രസ്റ്റ് ചെയർമാൻ പ്രൊഫ.കെ.വി.തോമസ് പറഞ്ഞു.ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു.കൊച്ചി ബിഷപ്പ് ഡോ ജോസഫ് കരിയിൽ, സി.എം.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ.പി.കലാധരൻ, കൃഷി വിജ്ഞാൻ കേന്ദ്ര സീനിയർ സയന്റിസ്റ്റ് ഡോ.ഷിനോയ് സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു.പൗരാണിക പ്രാധാന്യമുള്ള തോപ്പുംപടി സെയ്ന്റ് സെബാസ്റ്റിൻ ദേവാലയും ഗവർണ്ണർ സന്ദർശിച്ചു.നാളത്തെ കേരളം ലഹരി മുക്ത നവകേരളം 90 ദിന തീവ്രയത്ന പരിപാടികളുടെ സ്വാഗത സംഘ രൂപീരിച്ചു
രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണം: ഗവർണ്ണർ
https://www.malayalamexpress.in/archives/908967/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.തോപ്പുംപടിയിൽ പ്രൊഫ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കർഷക മിത്രം കറിവേപ്പില തൈ വിതരണ പരിപാടി, തോപ്പുംപടി സെയ്ന്റ് സെബാസ്റ്റിൻ സ്കൂളിലെ സയൻസ് റിസർച്ച് സെന്റർ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥികളിലെ കാർഷിക വാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്കാണ് കാർഷിക വിജ്ഞാൻ കേന്ദ്രം, ഐ.സി.എ.ആർ എന്നീ സർക്കാർ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത കറിവേപ്പില തൈകൾ വിതരണം ചെയ്യുന്നത് എന്ന് വിദ്യാധനം ട്രസ്റ്റ് ചെയർമാൻ പ്രൊഫ.കെ.വി.തോമസ് പറഞ്ഞു.ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു.കൊച്ചി ബിഷപ്പ് ഡോ ജോസഫ് കരിയിൽ, സി.എം.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ.പി.കലാധരൻ, കൃഷി വിജ്ഞാൻ കേന്ദ്ര സീനിയർ സയന്റിസ്റ്റ് ഡോ.ഷിനോയ് സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു.പൗരാണിക പ്രാധാന്യമുള്ള തോപ്പുംപടി സെയ്ന്റ് സെബാസ്റ്റിൻ ദേവാലയും ഗവർണ്ണർ സന്ദർശിച്ചു.നാളത്തെ കേരളം ലഹരി മുക്ത നവകേരളം 90 ദിന തീവ്രയത്ന പരിപാടികളുടെ സ്വാഗത സംഘ രൂപീരിച്ചു ### Headline : രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണം: ഗവർണ്ണർ
10099
ദില്ലി: ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്കെതിരെ കേസെടുത്ത സംഭവത്തില് പ്രതികരിച്ച് ഭാര്യ ഹസിന് ജഹാന്.നിയമത്തിലുള്ള വിശ്വാസം ഒന്നുകൂടി ശക്തമായെന്നും, നന്ദി പറയുന്നുവെന്നും ഹസിന് പറഞ്ഞു.ഭര്തൃപീഡനത്തിനാണ് ഷമിക്കെതിരെ കേസെടുത്തിരിക്കുന്നത്.15 ദിവസത്തിനുള്ളില് കീഴടങ്ങുകയോ ജാമ്യത്തിന് അപേക്ഷിക്കുകയോ ചെയ്യണമെന്നാണ് കൊല്ക്കത്തയിലെ ആലിപ്പൂര് കോടതി ഉത്തരവിട്ടിരിക്കുന്നത്.ഒരു വര്ഷത്തോളമായി താന് നീതിക്ക് വേണ്ടി പോരാടുകയാണ്.ഷമി കരുതിയത് അദ്ദേഹം വളരെ കരുത്തനാണെന്നാണ്.അദ്ദേഹം വലിയ ക്രിക്കറ്ററാണെന്നാണ് വിചാരിച്ചതെന്നും, എന്നാല് നിയമത്തിന് മുന്നില് ഷമി മുട്ടുമടക്കിയെന്നും ഹസിന് ജഹാന് പറഞ്ഞു.ഞാന് ബംഗാളില് നിന്നുള്ളയാള് അല്ലെങ്കില്, മമതാ ബാനര്ജിയല്ല തന്റെ മുഖ്യമന്ത്രിയെങ്കില്, എനിക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കാന് സാധിക്കില്ലെന്നും ഹസിന് പറഞ്ഞു.ഉത്തര്പ്രദേശിലെ ആംറോഹ പോലീസ് എന്നെയും മകളെയും അപമാനിക്കാനാണ് ശ്രമിച്ചത്.എന്നാല് ദൈവഭാഗ്യം കൊണ്ട് അവര് വിജയിച്ചില്ലെന്നും ഹസിന് പറഞ്ഞു.അതേസമയം ഷമി വെസ്റ്റിന്ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന് ടീമിനൊപ്പമാണ് നിലവിലുള്ളത്.ഷമിക്കെതിരെയുള്ള കുറ്റപത്രം കാണുന്നത് വരെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന് സാധിക്കില്ലെന്ന് ബിസിസിഐ നേരത്തെ പറഞ്ഞിരുന്നു.ഹസിന് ജഹാന് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്.ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും, അദ്ദേഹവും കുടുംബാംഗങ്ങളും ചേര്ന്ന് തന്നെ പീഡിപ്പിച്ചെന്നും ഹസിന് ജഹാന് ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടതിനും ലൈംഗിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തത്.നേരത്തെ ഷമിയുടെ വീട്ടില് അതിക്രമിച്ച് കയറിയ ഹസിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് വിട്ടയക്കുകയായിരുന്നു
വലിയ ക്രിക്കറ്ററാണെന്നാണ് വിചാരം, മമതയില്ലെങ്കില്... ഷമിക്കെതിരെ തുറന്നടിച്ച് ഹസിന് ജഹാന്
https://malayalam.oneindia.com/news/india/he-thinks-he-is-a-big-cricketer-says-hasin-jahan-232979.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്കെതിരെ കേസെടുത്ത സംഭവത്തില് പ്രതികരിച്ച് ഭാര്യ ഹസിന് ജഹാന്.നിയമത്തിലുള്ള വിശ്വാസം ഒന്നുകൂടി ശക്തമായെന്നും, നന്ദി പറയുന്നുവെന്നും ഹസിന് പറഞ്ഞു.ഭര്തൃപീഡനത്തിനാണ് ഷമിക്കെതിരെ കേസെടുത്തിരിക്കുന്നത്.15 ദിവസത്തിനുള്ളില് കീഴടങ്ങുകയോ ജാമ്യത്തിന് അപേക്ഷിക്കുകയോ ചെയ്യണമെന്നാണ് കൊല്ക്കത്തയിലെ ആലിപ്പൂര് കോടതി ഉത്തരവിട്ടിരിക്കുന്നത്.ഒരു വര്ഷത്തോളമായി താന് നീതിക്ക് വേണ്ടി പോരാടുകയാണ്.ഷമി കരുതിയത് അദ്ദേഹം വളരെ കരുത്തനാണെന്നാണ്.അദ്ദേഹം വലിയ ക്രിക്കറ്ററാണെന്നാണ് വിചാരിച്ചതെന്നും, എന്നാല് നിയമത്തിന് മുന്നില് ഷമി മുട്ടുമടക്കിയെന്നും ഹസിന് ജഹാന് പറഞ്ഞു.ഞാന് ബംഗാളില് നിന്നുള്ളയാള് അല്ലെങ്കില്, മമതാ ബാനര്ജിയല്ല തന്റെ മുഖ്യമന്ത്രിയെങ്കില്, എനിക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കാന് സാധിക്കില്ലെന്നും ഹസിന് പറഞ്ഞു.ഉത്തര്പ്രദേശിലെ ആംറോഹ പോലീസ് എന്നെയും മകളെയും അപമാനിക്കാനാണ് ശ്രമിച്ചത്.എന്നാല് ദൈവഭാഗ്യം കൊണ്ട് അവര് വിജയിച്ചില്ലെന്നും ഹസിന് പറഞ്ഞു.അതേസമയം ഷമി വെസ്റ്റിന്ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന് ടീമിനൊപ്പമാണ് നിലവിലുള്ളത്.ഷമിക്കെതിരെയുള്ള കുറ്റപത്രം കാണുന്നത് വരെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന് സാധിക്കില്ലെന്ന് ബിസിസിഐ നേരത്തെ പറഞ്ഞിരുന്നു.ഹസിന് ജഹാന് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്.ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും, അദ്ദേഹവും കുടുംബാംഗങ്ങളും ചേര്ന്ന് തന്നെ പീഡിപ്പിച്ചെന്നും ഹസിന് ജഹാന് ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടതിനും ലൈംഗിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തത്.നേരത്തെ ഷമിയുടെ വീട്ടില് അതിക്രമിച്ച് കയറിയ ഹസിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് വിട്ടയക്കുകയായിരുന്നു ### Headline : വലിയ ക്രിക്കറ്ററാണെന്നാണ് വിചാരം, മമതയില്ലെങ്കില്... ഷമിക്കെതിരെ തുറന്നടിച്ച് ഹസിന് ജഹാന്
10100
തെരേസ പീറ്റർ - 18, 2011 സോദരമർത്യന്നു നേട്ടം വരുംകാലം ഉളളുതുറന്നു ചിരിക്കവേണം അസൂയ ചിത്തത്തിന്റെ പീഢനമെക്കാലം മുളയിലേനുളളിയകറ്റവേണം.പോരാട്ടം നന്മയും തിന്മയും മത്യുഗ്രവൈരിയായ് നമ്മിൽ...വെൺകുളം ധനപാലൻ - 18, 2011 ഉണ്ണാതെയോടുന്നേരം ഉണ്ണിയോടമ്മ ചൊല്ലി ഃ 'ഓടല്ലെയൊരോദിക്കിൽ തോറ്റിവൾ മാറും മട്ടിൽ ചോറ്റുകിണ്ണം കയ്യേന്തി ഓടേണ്ടേ ഞാനും കൂടി? തല്ലുവാങ്ങും നീയുണ്ണി ചോറുതെല്ലും...തെരേസ പീറ്റർ - 18, 2011 സ്വതന്ത്രഭാരതം നമുക്ക് ജന്മമേകും ഭാരതം ജയജയ നീണാൾ ജയ! ശാന്തിതൻ കൊടിക്കീഴിൽ മുക്തിതൻ സുഖം നുകർന്നയെത്രയെത്രയാണ്ടുകൾ കഴിച്ചുധന്യഭൂവിതിൽ ഭാരത തനയർ നാം.സ്വതന്ത്രശാന്തി കൈവരിച്ചു...സിപ്പി പളളിപ്പുറം - 18, 2011 മേടപ്പുലരിയണഞ്ഞപ്പോൾ കാടും മേടും പൂത്തപ്പോൾ നാടൊട്ടുക്കും കേൾക്കാറായ് 'ചടപട-ചടപട' മേളാങ്കം! ലാത്തിരി പൂത്തിരി കത്തുന്നു മത്താപ്പൂവ് ചിരിക്കുന്നു എങ്ങും പുത്തൻ വിഷുവെത്തി മുറ്റത്തെല്ലാം...പ്രസാദ് കാക്കശേരി - 18, 2011 സിമന്റ് മെറ്റൽ പൂഴി, കമ്പി ഉവ്വ്, ഈ ജീവനങ്ങൾ ഇപ്പോഴും ശരീരത്തിലുണ്ട് മറക്കരുത് ആരൊക്കെയോ മുട്ടുക്കുത്തി പ്രാർഥിച്ചതിന്റെ വെളിവിലാണ് ഞാൻ നിങ്ങൾക്ക്...1...19 20 21...63 20 63 തീർച്ചയായും വായിക്കുക
പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി
http://www.puzha.com/blog/tag/%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BE%E0%B4%B9%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%88%E0%B4%B0%E0%B4%B3%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BF%E0%B5%BB/page/20/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തെരേസ പീറ്റർ - 18, 2011 സോദരമർത്യന്നു നേട്ടം വരുംകാലം ഉളളുതുറന്നു ചിരിക്കവേണം അസൂയ ചിത്തത്തിന്റെ പീഢനമെക്കാലം മുളയിലേനുളളിയകറ്റവേണം.പോരാട്ടം നന്മയും തിന്മയും മത്യുഗ്രവൈരിയായ് നമ്മിൽ...വെൺകുളം ധനപാലൻ - 18, 2011 ഉണ്ണാതെയോടുന്നേരം ഉണ്ണിയോടമ്മ ചൊല്ലി ഃ 'ഓടല്ലെയൊരോദിക്കിൽ തോറ്റിവൾ മാറും മട്ടിൽ ചോറ്റുകിണ്ണം കയ്യേന്തി ഓടേണ്ടേ ഞാനും കൂടി? തല്ലുവാങ്ങും നീയുണ്ണി ചോറുതെല്ലും...തെരേസ പീറ്റർ - 18, 2011 സ്വതന്ത്രഭാരതം നമുക്ക് ജന്മമേകും ഭാരതം ജയജയ നീണാൾ ജയ! ശാന്തിതൻ കൊടിക്കീഴിൽ മുക്തിതൻ സുഖം നുകർന്നയെത്രയെത്രയാണ്ടുകൾ കഴിച്ചുധന്യഭൂവിതിൽ ഭാരത തനയർ നാം.സ്വതന്ത്രശാന്തി കൈവരിച്ചു...സിപ്പി പളളിപ്പുറം - 18, 2011 മേടപ്പുലരിയണഞ്ഞപ്പോൾ കാടും മേടും പൂത്തപ്പോൾ നാടൊട്ടുക്കും കേൾക്കാറായ് 'ചടപട-ചടപട' മേളാങ്കം! ലാത്തിരി പൂത്തിരി കത്തുന്നു മത്താപ്പൂവ് ചിരിക്കുന്നു എങ്ങും പുത്തൻ വിഷുവെത്തി മുറ്റത്തെല്ലാം...പ്രസാദ് കാക്കശേരി - 18, 2011 സിമന്റ് മെറ്റൽ പൂഴി, കമ്പി ഉവ്വ്, ഈ ജീവനങ്ങൾ ഇപ്പോഴും ശരീരത്തിലുണ്ട് മറക്കരുത് ആരൊക്കെയോ മുട്ടുക്കുത്തി പ്രാർഥിച്ചതിന്റെ വെളിവിലാണ് ഞാൻ നിങ്ങൾക്ക്...1...19 20 21...63 20 63 തീർച്ചയായും വായിക്കുക ### Headline : പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി