id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
1
തിരുവനന്തപുരം: പാല് വില വര്ധനവിനെ തുടര്ന്ന് ചായക്കടക്കാര് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നെന്ന് റിപ്പോര്ട്ട്.കഴിഞ്ഞ ദിവസം മില്മ പാല് ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്.കടക്കാര് അഞ്ച് മുതല് പത്ത് രുപവരെയാണ് ചായക്കും കോഫിക്കും വര്ധിപ്പിച്ചിരിക്കുന്നത്.നഗരങ്ങളിലെ കടകളില് വ്യാപകമായി മില്മയുടെ പാല് അല്ല ഉപയോഗിക്കുന്നതെങ്കിലും മില്മ പാല് വില വര്ധിപ്പിച്ചതിന്റെ പേരില് കട്ടന് ചായക്കുപോലും വില വര്ധിപ്പിച്ചിട്ടുണ്ട്.അന്യ സംസ്ഥാനങ്ങളില് നിന്നും എത്തുന്ന പാലാണഅ മിക്ക ചായക്കടകളിലും ഉപയോഗിക്കുന്നത്.ക്രിത്രിമ പാല് വരെ ഉപയോഗിച്ച് ചിലയിടങ്ങളില് ചായ കൊഴുപ്പിക്കുന്നുണ്ടെന്നും റിപ്പോര്ട്ടുണ്ട്.പാല് വില അന്യ സംസ്ഥാനങ്ങളില് നിന്നെത്തുന്ന പാലിനും സ്വകാര്യ ഡയറികളില് ഉല്പ്പാദിപ്പിക്കുന്ന പാലിനും വില വര്ദ്ധിപ്പിച്ചിട്ടില്ല.ഇവിടുന്നൊക്കെ പാല് വാങ്ങി കടയുടമകള് ചായക്കും കോഫിക്കും തോന്നിയപോലെ വില വര്ധിപ്പിച്ചിട്ടുണ്ട്.വര്ദ്ധനവ് അരലിറ്ററിന്റെ ഒരു കവര് പാലില് നിന്നും എട്ടുമുതല് പത്ത് വരെ ഗ്ലാസ് ചായ ഉണ്ടാക്കാം.രണ്ട് രൂപയാണ് അര ലിറ്ററിന് മില്മ വര്ധിപ്പിച്ചത്.ലാഭം മില്മ രണ്ട് രൂപ വര്ധിപ്പിച്ചതിന്റെ പേരില് പതിനാറ് രൂപ മുതല് ഇരുപത് രൂപ വരെ ലാഭം കൊയ്യാനുള്ള അവസരമായിട്ടാണ് പലരും കാണ്ടിരിക്കുന്നത്.കടക്കാര് ഒരു ദിവസത്തെ ആകെ കച്ചവടം കണക്കിലെടുക്കുമ്പോള് വന് ലാഭം കടക്കാര്ക്ക് ഉണ്ടാക്കാനുള്ള അവസരമാണ് മില്മ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്
പാലും കട്ടന് ചായയും തമ്മിലുള്ള ബന്ധമെന്താ? കട്ടന് ചായക്കും വില കൂട്ടി
https://malayalam.oneindia.com/news/kerala/hotels-raised-tea-rate-164889.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പാല് വില വര്ധനവിനെ തുടര്ന്ന് ചായക്കടക്കാര് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നെന്ന് റിപ്പോര്ട്ട്.കഴിഞ്ഞ ദിവസം മില്മ പാല് ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്.കടക്കാര് അഞ്ച് മുതല് പത്ത് രുപവരെയാണ് ചായക്കും കോഫിക്കും വര്ധിപ്പിച്ചിരിക്കുന്നത്.നഗരങ്ങളിലെ കടകളില് വ്യാപകമായി മില്മയുടെ പാല് അല്ല ഉപയോഗിക്കുന്നതെങ്കിലും മില്മ പാല് വില വര്ധിപ്പിച്ചതിന്റെ പേരില് കട്ടന് ചായക്കുപോലും വില വര്ധിപ്പിച്ചിട്ടുണ്ട്.അന്യ സംസ്ഥാനങ്ങളില് നിന്നും എത്തുന്ന പാലാണഅ മിക്ക ചായക്കടകളിലും ഉപയോഗിക്കുന്നത്.ക്രിത്രിമ പാല് വരെ ഉപയോഗിച്ച് ചിലയിടങ്ങളില് ചായ കൊഴുപ്പിക്കുന്നുണ്ടെന്നും റിപ്പോര്ട്ടുണ്ട്.പാല് വില അന്യ സംസ്ഥാനങ്ങളില് നിന്നെത്തുന്ന പാലിനും സ്വകാര്യ ഡയറികളില് ഉല്പ്പാദിപ്പിക്കുന്ന പാലിനും വില വര്ദ്ധിപ്പിച്ചിട്ടില്ല.ഇവിടുന്നൊക്കെ പാല് വാങ്ങി കടയുടമകള് ചായക്കും കോഫിക്കും തോന്നിയപോലെ വില വര്ധിപ്പിച്ചിട്ടുണ്ട്.വര്ദ്ധനവ് അരലിറ്ററിന്റെ ഒരു കവര് പാലില് നിന്നും എട്ടുമുതല് പത്ത് വരെ ഗ്ലാസ് ചായ ഉണ്ടാക്കാം.രണ്ട് രൂപയാണ് അര ലിറ്ററിന് മില്മ വര്ധിപ്പിച്ചത്.ലാഭം മില്മ രണ്ട് രൂപ വര്ധിപ്പിച്ചതിന്റെ പേരില് പതിനാറ് രൂപ മുതല് ഇരുപത് രൂപ വരെ ലാഭം കൊയ്യാനുള്ള അവസരമായിട്ടാണ് പലരും കാണ്ടിരിക്കുന്നത്.കടക്കാര് ഒരു ദിവസത്തെ ആകെ കച്ചവടം കണക്കിലെടുക്കുമ്പോള് വന് ലാഭം കടക്കാര്ക്ക് ഉണ്ടാക്കാനുള്ള അവസരമാണ് മില്മ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ### Headline : പാലും കട്ടന് ചായയും തമ്മിലുള്ള ബന്ധമെന്താ? കട്ടന് ചായക്കും വില കൂട്ടി
2
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില് സുപ്രീംകോടതിൽ സമീപിച്ച നടപടിയില് സര്ക്കാറിന്റെ വിശദീകരണം തള്ളി ഗവര്ണര്.തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്ക്കാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്ണര് പ്രതികരിച്ചു.ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്ക്കാറിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില് നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവര്ണര് തള്ളിയത്.'സംസ്ഥാനത്തെ ഭരണസംവിധാനം തകരാന് അനുവദിക്കില്ല' എന്ന് ഗവര്ണര് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.സര്ക്കാരിന്റെ നടപടി നിയമ വിരുദ്ധമെന്നും ആരിഫ് മുഹമ്മദ് ഖാന് കുറ്റപ്പെടുത്തി.സര്ക്കാരിന്റെ പ്രവര്ത്തനം നിയമപരമാണോ എന്ന് പരിശോധിക്കും.തുടര് നടപടികള് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സര്ക്കാറുമായി വ്യക്തിപരമായി ആഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.പൗരത്വ ഭേദഗതി നിയമത്തില് സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ച നടപടിയില് ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്കിയിരുന്നു.ഗവര്ണറെ മനഃപൂര്വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നുമാണ് സര്ക്കാര് ഗവര്ണറെ അറിയിച്ചത്.സര്ക്കാര് വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്ണറെ അറിയിച്ചത്.കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ രണ്ട് കേസുകള് കൂടി രജിസ്റ്റര് ചെയ്തു
പൗരത്വ ഭേദഗതി; സ ര് ക്കാ രി ന്റെ വി ശ ദീ ക ര ണം ത ള്ളി ഗ വ ര് ണ ര്
https://timeskerala.com/archives/182656
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില് സുപ്രീംകോടതിൽ സമീപിച്ച നടപടിയില് സര്ക്കാറിന്റെ വിശദീകരണം തള്ളി ഗവര്ണര്.തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്ക്കാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്ണര് പ്രതികരിച്ചു.ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്ക്കാറിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില് നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവര്ണര് തള്ളിയത്.'സംസ്ഥാനത്തെ ഭരണസംവിധാനം തകരാന് അനുവദിക്കില്ല' എന്ന് ഗവര്ണര് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.സര്ക്കാരിന്റെ നടപടി നിയമ വിരുദ്ധമെന്നും ആരിഫ് മുഹമ്മദ് ഖാന് കുറ്റപ്പെടുത്തി.സര്ക്കാരിന്റെ പ്രവര്ത്തനം നിയമപരമാണോ എന്ന് പരിശോധിക്കും.തുടര് നടപടികള് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സര്ക്കാറുമായി വ്യക്തിപരമായി ആഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.പൗരത്വ ഭേദഗതി നിയമത്തില് സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ച നടപടിയില് ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്കിയിരുന്നു.ഗവര്ണറെ മനഃപൂര്വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നുമാണ് സര്ക്കാര് ഗവര്ണറെ അറിയിച്ചത്.സര്ക്കാര് വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്ണറെ അറിയിച്ചത്.കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ രണ്ട് കേസുകള് കൂടി രജിസ്റ്റര് ചെയ്തു ### Headline : പൗരത്വ ഭേദഗതി; സ ര് ക്കാ രി ന്റെ വി ശ ദീ ക ര ണം ത ള്ളി ഗ വ ര് ണ ര്
3
നിരോധനം നീക്കി ചെന്നൈ: ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി.ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി ആപ്പ് വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാകും.'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാമ് ടിക്ടോക്കിന് പൂട്ടിട്ടത്.ചൈനീസ് ഇന്റെർനെറ്റ് സർവ്വീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റേതാണ് യുവാക്കളുടെ ഇടയിൽ പടർന്നു കയറിയ ടിക് ടോക് ആപ്പ്.2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്റെ ജനനം.ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി.ടിക്ടോക്കിൽ നഗ്നതാ പ്രദർശനം ഉൾപ്പടെ ഉണ്ടായതോടെ സമൂഹം വലിയ രീതിയിൽ ആപ്പിന് എതിരായി.ടിക്ടോക് ഇന്ത്യൻ സംസ്കാരത്തിന് എതിരും വ്യക്തികളുടെ സുരക്ഷയെ സാരമായി ബാധിക്കുന്നതുമാണ് എന്ന് വിമർശനം ഉയർന്നതോടെ ഇന്ത്യയിലെ കോടതികളും സർക്കാരുകളും ടിക്ടോക്കിന് എതിരെ നടപടി എടുക്കാൻ ആരംഭിച്ചത്.ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും മദ്രാസ് കോടതി നിരീക്ഷിച്ചിരുന്നു.അശ്ലീല ഉള്ളടക്കത്തെ തുടർന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്ന് 18നാണ്, ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്.ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്.തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്ന് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു
വീണ്ടും ടിക് ടോക് കാലം; ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി
https://malayalam.oneindia.com/news/india/ban-on-tiktok-video-app-lifted-by-madras-high-court-report-224025.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നിരോധനം നീക്കി ചെന്നൈ: ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി.ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി ആപ്പ് വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാകും.'വടകരയിൽ ആർഎംപി വോട്ടുകൾ സിപിഎമ്മിന് കിട്ടി', വിജയമുറപ്പിച്ച് പി ജയരാജൻ, മറുപടിയുമായി രമ സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാമ് ടിക്ടോക്കിന് പൂട്ടിട്ടത്.ചൈനീസ് ഇന്റെർനെറ്റ് സർവ്വീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റേതാണ് യുവാക്കളുടെ ഇടയിൽ പടർന്നു കയറിയ ടിക് ടോക് ആപ്പ്.2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്റെ ജനനം.ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി.ടിക്ടോക്കിൽ നഗ്നതാ പ്രദർശനം ഉൾപ്പടെ ഉണ്ടായതോടെ സമൂഹം വലിയ രീതിയിൽ ആപ്പിന് എതിരായി.ടിക്ടോക് ഇന്ത്യൻ സംസ്കാരത്തിന് എതിരും വ്യക്തികളുടെ സുരക്ഷയെ സാരമായി ബാധിക്കുന്നതുമാണ് എന്ന് വിമർശനം ഉയർന്നതോടെ ഇന്ത്യയിലെ കോടതികളും സർക്കാരുകളും ടിക്ടോക്കിന് എതിരെ നടപടി എടുക്കാൻ ആരംഭിച്ചത്.ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും മദ്രാസ് കോടതി നിരീക്ഷിച്ചിരുന്നു.അശ്ലീല ഉള്ളടക്കത്തെ തുടർന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്ന് 18നാണ്, ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്.ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്.തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്ന് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു ### Headline : വീണ്ടും ടിക് ടോക് കാലം; ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി
4
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ തുറന്നടിച്ച് ജേക്കബ് തോമസ്.കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ലെന്നായിരുന്നു പരിഹാസം.സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ..ജി റിപ്പോർട്ടിനെ തുടർന്നാണ് പരിഹാസം.ഫെയ്സ്ബുക്കിലാണ് ജേക്കബ് തോമസിന്റെ കുറിപ്പ്.ഫെയ്സ്ബുക്ക് പോസ്റ്റ് "എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??..'കള്ളൻ കപ്പലിൽ തന്നെ'യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.നേരത്തെ ജേക്കബ് തോമസിനെ മാറ്റി നിർത്തി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് ഇരുവർക്കുമിടയിൽ പരസ്യ പോരിന് വഴി വെച്ചിരുന്നു.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.സംസ്ഥാന സര്ക്കാരിനെ പിടിച്ചു കുലുക്കി ഡിജിപിക്കെതിരെ സിഎജി റിപ്പോര്ട്ട്.എസ്.ഐമാര്ക്കും എഎസ്ഐമാര്ക്കും ക്വാര്ട്ടേഴ്സ് പണിയാന് അനുവദിച്ച പണം വകമാറ്റി ഡിജിപിക്കും എഡിജിപിമാര്ക്കും വില്ലകള് പണിതു.മാര്ഗരേഖയും മാനദണ്ഡങ്ങളും കാറ്റില്പ്പറത്തി സ്റ്റേഷന് വാഹനങ്ങള് വാങ്ങാനുള്ള പണം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ആഡംബര കാറുകളും വാങ്ങാന് ഉപയോഗിച്ചു.ഇതിനൊന്നും സര്ക്കാരിന്റെ മുന്കൂര് അനുമതി ഉണ്ടായിരുന്നില്ലെന്നും കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല് കണ്ടെത്തി.നിയമസഭയില് മുഖ്യമന്ത്രി ഡിജിപിയെ ന്യായീകരിക്കാന് ശ്രമിച്ചെങ്കിലും വ്യക്തതയുണ്ടായില്ല
എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ? ബെഹ്റയെപരിഹസിച്ച് ജേക്കബ് തോമസ്
https://www.malayalamexpress.in/archives/1058071/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ തുറന്നടിച്ച് ജേക്കബ് തോമസ്.കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ലെന്നായിരുന്നു പരിഹാസം.സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ..ജി റിപ്പോർട്ടിനെ തുടർന്നാണ് പരിഹാസം.ഫെയ്സ്ബുക്കിലാണ് ജേക്കബ് തോമസിന്റെ കുറിപ്പ്.ഫെയ്സ്ബുക്ക് പോസ്റ്റ് "എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??..'കള്ളൻ കപ്പലിൽ തന്നെ'യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.നേരത്തെ ജേക്കബ് തോമസിനെ മാറ്റി നിർത്തി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് ഇരുവർക്കുമിടയിൽ പരസ്യ പോരിന് വഴി വെച്ചിരുന്നു.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.സംസ്ഥാന സര്ക്കാരിനെ പിടിച്ചു കുലുക്കി ഡിജിപിക്കെതിരെ സിഎജി റിപ്പോര്ട്ട്.എസ്.ഐമാര്ക്കും എഎസ്ഐമാര്ക്കും ക്വാര്ട്ടേഴ്സ് പണിയാന് അനുവദിച്ച പണം വകമാറ്റി ഡിജിപിക്കും എഡിജിപിമാര്ക്കും വില്ലകള് പണിതു.മാര്ഗരേഖയും മാനദണ്ഡങ്ങളും കാറ്റില്പ്പറത്തി സ്റ്റേഷന് വാഹനങ്ങള് വാങ്ങാനുള്ള പണം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ആഡംബര കാറുകളും വാങ്ങാന് ഉപയോഗിച്ചു.ഇതിനൊന്നും സര്ക്കാരിന്റെ മുന്കൂര് അനുമതി ഉണ്ടായിരുന്നില്ലെന്നും കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല് കണ്ടെത്തി.നിയമസഭയില് മുഖ്യമന്ത്രി ഡിജിപിയെ ന്യായീകരിക്കാന് ശ്രമിച്ചെങ്കിലും വ്യക്തതയുണ്ടായില്ല ### Headline : എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ? ബെഹ്റയെപരിഹസിച്ച് ജേക്കബ് തോമസ്
5
ന്യൂഡൽഹി: 'അധികാരത്തിലെത്തിയാല് ഡല്ഹിയെ തങ്ങള് ലോകോത്തര നഗരമാക്കും, ഇല്ലെങ്കില് നിങ്ങള് വന്ന് എന്റെ ചെവിക്ക് പിടിച്ചോളൂ' ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അമിത് ഷാ നടത്തിയ ഒരു പ്രഖ്യാപനമാണിത്.നോർത്ത് ഈസ്റ്റ് ഡല്ഹിയിലെ ബാബർപൂരിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഈ പ്രസ്താവന.ഡൽഹിയിൽ കേന്ദ്ര സര്ക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്ശനവും അമിത് ഷാ നടത്തി."ഡല്ഹിയിൽ, ആരെങ്കിലും രോഗബാധിതനാകുകയും ആശുപത്രിയിൽ ചികിത്സ തേടാനുള്ള ചെലവ് വഹിക്കാനുള്ള കഴിവില്ലാതിരിക്കുകയും ചെയ്താൽ, മന്ദഗതിയിലുള്ള മരണം സംഭവിക്കുമെന്നാണ് കുടുംബങ്ങള് വിശ്വസിക്കുന്നത്.ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മോദി ഏഴു കോടി ആളുകൾക്ക് താങ്ങാനാവുന്നതും സൌജന്യവുമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്.എന്നാൽ ദേശീയ തലസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കാൻ കെജ്രിവാൾ സർക്കാർ വിസമ്മതിച്ചതിനാൽ ബാബർപൂരിലും ഡല്ഹിയിലെ മറ്റ് പ്രദേശങ്ങളിലും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.ഇപ്പോൾ രോഗികളെ ചികിത്സിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്.കോൺഗ്രസിന് 15 വർഷവും അഞ്ച് വർഷം ആം ആദ്മി പാർട്ടിക്കും നിങ്ങള് അവസരം നൽകി.ഇനി ഞങ്ങള് അധികാരത്തിൽ വന്നാൽ ഡല്ഹിയെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾക്ക് വന്ന് എന്റെ ചെവിക്ക് പിടിക്കാം." - അമിത് ഷാ പറഞ്ഞു.ഫെബ്രുവരി എട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു."നുണ പ്രചരിപ്പിച്ചതിന്" മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ ഷാ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാർ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ആരോപിച്ചു
ഡല്ഹിയെ ലോകോത്തര നഗരമാക്കും, ഇല്ലെങ്കില് നിങ്ങൾക്ക് എന്റെ ചെവിക്ക് പിടിക്കാം'; അമിത് ഷാ
https://www.malayalamexpress.in/archives/1034861/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡൽഹി: 'അധികാരത്തിലെത്തിയാല് ഡല്ഹിയെ തങ്ങള് ലോകോത്തര നഗരമാക്കും, ഇല്ലെങ്കില് നിങ്ങള് വന്ന് എന്റെ ചെവിക്ക് പിടിച്ചോളൂ' ഡല്ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അമിത് ഷാ നടത്തിയ ഒരു പ്രഖ്യാപനമാണിത്.നോർത്ത് ഈസ്റ്റ് ഡല്ഹിയിലെ ബാബർപൂരിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഈ പ്രസ്താവന.ഡൽഹിയിൽ കേന്ദ്ര സര്ക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്ശനവും അമിത് ഷാ നടത്തി."ഡല്ഹിയിൽ, ആരെങ്കിലും രോഗബാധിതനാകുകയും ആശുപത്രിയിൽ ചികിത്സ തേടാനുള്ള ചെലവ് വഹിക്കാനുള്ള കഴിവില്ലാതിരിക്കുകയും ചെയ്താൽ, മന്ദഗതിയിലുള്ള മരണം സംഭവിക്കുമെന്നാണ് കുടുംബങ്ങള് വിശ്വസിക്കുന്നത്.ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മോദി ഏഴു കോടി ആളുകൾക്ക് താങ്ങാനാവുന്നതും സൌജന്യവുമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്.എന്നാൽ ദേശീയ തലസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കാൻ കെജ്രിവാൾ സർക്കാർ വിസമ്മതിച്ചതിനാൽ ബാബർപൂരിലും ഡല്ഹിയിലെ മറ്റ് പ്രദേശങ്ങളിലും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.ഇപ്പോൾ രോഗികളെ ചികിത്സിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്.കോൺഗ്രസിന് 15 വർഷവും അഞ്ച് വർഷം ആം ആദ്മി പാർട്ടിക്കും നിങ്ങള് അവസരം നൽകി.ഇനി ഞങ്ങള് അധികാരത്തിൽ വന്നാൽ ഡല്ഹിയെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾക്ക് വന്ന് എന്റെ ചെവിക്ക് പിടിക്കാം." - അമിത് ഷാ പറഞ്ഞു.ഫെബ്രുവരി എട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു."നുണ പ്രചരിപ്പിച്ചതിന്" മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ ഷാ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാർ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ആരോപിച്ചു ### Headline : ഡല്ഹിയെ ലോകോത്തര നഗരമാക്കും, ഇല്ലെങ്കില് നിങ്ങൾക്ക് എന്റെ ചെവിക്ക് പിടിക്കാം'; അമിത് ഷാ
6
മരിയ 21 2017, 15:09 ഹൈദരാബാദ്: ഹോസ്റ്റലില് ഒന്നിച്ച് താമസിച്ചിരുന്ന പെണ്കുട്ടികളുടെ നഗ്ന ചിത്രങ്ങള് എടുത്ത് ബോസ്സിന് അയച്ച് കൊടുത്ത യുവതി പിടിയില്.കോള് സെന്റര് ജീവനക്കാരിയായ 30 വയസ്സുകാരിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഹൈദരാബാദിലെ ഒരു ലേഡീസ് ഹോസ്റ്റലില് യുവതി താമസിയ്ക്കാന് തുടങ്ങിയിട്ട് 2 വര്ഷമായി.ഹൈമ കണ്സള്ട്ടന്സി എന്ന സ്ഥാപനത്തിലാണ് ഇവര് ജോലി ചെയ്തിരുന്നത്.അലപതി ശിവ എന്ന ആളായിരുന്നു സ്ഥാപനത്തിന്റെ മുതലാളി.ഹോസ്റ്റലില് ഒപ്പം താമസിച്ചിരുന്ന യുവതികളുടെ നഗ്നചിത്രങ്ങളും കുളി സീനുകളും യുവതി പകര്ത്തിയിരുന്നു.വസ്ത്ര മാറുമ്പോഴും കുളിയ്ക്കുമ്പോഴും ഉള്ള ചിത്രങ്ങള് ഇവരുടെ ഫോണില് ഉണ്ട്.യുവതി തന്റെ നഗ്ന ചിത്രങ്ങള് ഫോണില് ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ഒരു പെണ്കുട്ടിയ്ക്ക് സംശയം തോന്നി.യുവതിയോട് ഇതേ കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ ഒരു മറുപടി നല്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.യുവതിയുടെ പെരുമാറ്റത്തില് അസ്വഭാവികത തോന്നിയ പെണ്കുട്ടി, രാത്രി യുവതി ഉറങ്ങി കഴിഞ്ഞപ്പോള് ഫോണ് പരിശോധിച്ചു.ഹോസ്റ്റലിലെ ഭൂരിപക്ഷം സ്ത്രീകളുടേയും നഗ്ന ചിത്രങ്ങള് ഫോണില് ഉണ്ടായിരുന്നു.യുവതി വാട്സ് ആപ്പ് വഴി നഗ്ന ദൃശ്യങ്ങള് ബോസ്സിന് അയച്ച് കൊടുക്കുകയായിരുന്നു പതിവ്.ഇവര് തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിംഗും യുവതികള് കണ്ടു.ഇവര് ഈ ദൃശ്യങ്ങള് സഹിതം പോലീസില് പരാതിപ്പെടുകയായിരുന്നു.ബോസ്സിന്റെ ആവശ്യപ്രകാരമാണ് ദൃശ്യങ്ങള് അയച്ച് കൊടുത്തിരുന്നതെന്ന് യുവതി പോലീസില് മൊഴി നല്കി.അലപതി ശിവയും പോലീസ് കസ്റ്റഡിയില് ഉണ്ട്.സൈബര് സെല് വിശദമായ അന്വേഷണം നടത്തുകയാണ്
റൂംമേറ്റ്സിന്റെ നഗ്ന ചിത്രങ്ങളെടുത്ത് ബോസ്സിന് അയച്ച് കൊടുത്തു..!!! യുവതി അറസ്റ്റില്
https://malayalam.oneindia.com/news/india/woman-clicks-naked-pics-of-roommates-and-sent-it-to-boss-held-167429.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മരിയ 21 2017, 15:09 ഹൈദരാബാദ്: ഹോസ്റ്റലില് ഒന്നിച്ച് താമസിച്ചിരുന്ന പെണ്കുട്ടികളുടെ നഗ്ന ചിത്രങ്ങള് എടുത്ത് ബോസ്സിന് അയച്ച് കൊടുത്ത യുവതി പിടിയില്.കോള് സെന്റര് ജീവനക്കാരിയായ 30 വയസ്സുകാരിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഹൈദരാബാദിലെ ഒരു ലേഡീസ് ഹോസ്റ്റലില് യുവതി താമസിയ്ക്കാന് തുടങ്ങിയിട്ട് 2 വര്ഷമായി.ഹൈമ കണ്സള്ട്ടന്സി എന്ന സ്ഥാപനത്തിലാണ് ഇവര് ജോലി ചെയ്തിരുന്നത്.അലപതി ശിവ എന്ന ആളായിരുന്നു സ്ഥാപനത്തിന്റെ മുതലാളി.ഹോസ്റ്റലില് ഒപ്പം താമസിച്ചിരുന്ന യുവതികളുടെ നഗ്നചിത്രങ്ങളും കുളി സീനുകളും യുവതി പകര്ത്തിയിരുന്നു.വസ്ത്ര മാറുമ്പോഴും കുളിയ്ക്കുമ്പോഴും ഉള്ള ചിത്രങ്ങള് ഇവരുടെ ഫോണില് ഉണ്ട്.യുവതി തന്റെ നഗ്ന ചിത്രങ്ങള് ഫോണില് ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ഒരു പെണ്കുട്ടിയ്ക്ക് സംശയം തോന്നി.യുവതിയോട് ഇതേ കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ ഒരു മറുപടി നല്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.യുവതിയുടെ പെരുമാറ്റത്തില് അസ്വഭാവികത തോന്നിയ പെണ്കുട്ടി, രാത്രി യുവതി ഉറങ്ങി കഴിഞ്ഞപ്പോള് ഫോണ് പരിശോധിച്ചു.ഹോസ്റ്റലിലെ ഭൂരിപക്ഷം സ്ത്രീകളുടേയും നഗ്ന ചിത്രങ്ങള് ഫോണില് ഉണ്ടായിരുന്നു.യുവതി വാട്സ് ആപ്പ് വഴി നഗ്ന ദൃശ്യങ്ങള് ബോസ്സിന് അയച്ച് കൊടുക്കുകയായിരുന്നു പതിവ്.ഇവര് തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിംഗും യുവതികള് കണ്ടു.ഇവര് ഈ ദൃശ്യങ്ങള് സഹിതം പോലീസില് പരാതിപ്പെടുകയായിരുന്നു.ബോസ്സിന്റെ ആവശ്യപ്രകാരമാണ് ദൃശ്യങ്ങള് അയച്ച് കൊടുത്തിരുന്നതെന്ന് യുവതി പോലീസില് മൊഴി നല്കി.അലപതി ശിവയും പോലീസ് കസ്റ്റഡിയില് ഉണ്ട്.സൈബര് സെല് വിശദമായ അന്വേഷണം നടത്തുകയാണ് ### Headline : റൂംമേറ്റ്സിന്റെ നഗ്ന ചിത്രങ്ങളെടുത്ത് ബോസ്സിന് അയച്ച് കൊടുത്തു..!!! യുവതി അറസ്റ്റില്
7
ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര് പുരസ്കാരത്തില് മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന് ചിത്രമായ പാരാസൈറ്റിന്.മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന് തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു.ജോക്കറിലെ അഭിനയത്തിന് വാക്വിന് ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.റെന് സെല്വഗര് ആണി മികച്ച നടി.ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം.വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്ഹനായി.ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി).ലിറ്റിന് വിമന് എന്ന ചിത്രത്തിലൂടെ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു.ദ നെയ്ബേഴ്സ് വിന്ഡോ മികച്ച ലൈവ് ആക്ഷന് ഷോര്ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കന് ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്ററി ചിത്രം.മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്കാരവും വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡിന് ലഭിച്ചു.മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല് ഒബാമയുടേയും പ്രൊഡക്ഷന് കമ്പനി നിര്മ്മിച്ച ചിത്രമാണ് അമേരിക്കന് ഫാക്ടറി
ഓസ്കാര് 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന് ഫീനിക്സ് മികച്ച നടന്, നടി- റെന് സെല്വഗര്
https://malayalam.oneindia.com/news/international/oscar-awards-2020-declaration-241796.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര് പുരസ്കാരത്തില് മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന് ചിത്രമായ പാരാസൈറ്റിന്.മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന് തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു.ജോക്കറിലെ അഭിനയത്തിന് വാക്വിന് ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.റെന് സെല്വഗര് ആണി മികച്ച നടി.ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം.വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്ഹനായി.ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി).ലിറ്റിന് വിമന് എന്ന ചിത്രത്തിലൂടെ ജാക്വിലിന് ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു.ദ നെയ്ബേഴ്സ് വിന്ഡോ മികച്ച ലൈവ് ആക്ഷന് ഷോര്ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കന് ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്ററി ചിത്രം.മികച്ച പ്രൊഡക്ഷന് ഡിസൈനര്ക്കുള്ള പുരസ്കാരവും വണ്സ് അപോണ് എ ടൈം ഇന് ഹോളിവുഡിന് ലഭിച്ചു.മുന് അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല് ഒബാമയുടേയും പ്രൊഡക്ഷന് കമ്പനി നിര്മ്മിച്ച ചിത്രമാണ് അമേരിക്കന് ഫാക്ടറി ### Headline : ഓസ്കാര് 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന് ഫീനിക്സ് മികച്ച നടന്, നടി- റെന് സെല്വഗര്
8
ദില്ലി: വര്ഗീയപരമായ പരാമര്ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും ദില്ലിയില് ബിജെപിക്ക് തിരിച്ചടിയായെന്ന് ദില്ലി അധ്യക്ഷന് മനോജ് തിവാരി.തിരഞ്ഞെടുപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് ഭോജ്പുരി താരം കൂടിയായ തിവാരി ഇക്കാര്യം സമ്മതിക്കുന്നത്.ദില്ലിയില് ബിജെപിയുടെ പ്രചാരണത്തില് നിരവധി വീഴ്ച്ചകളുണ്ടായിട്ടുണ്ട്.പക്ഷേ അതില് പ്രധാനം വിവാദ പരാമര്ശങ്ങളായിരുന്നു.അനുരാഗ് താക്കൂര്, പര്വേശ് വര്മ, പ്രകാശ് ജാവദേക്കര്, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രചാരണങ്ങള് തിരിച്ചടിയായെന്നും തിവാരി പറഞ്ഞു.ബിജെപി എംപി പര്വേശ് വര്മ, അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു.ഇതിനെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര് പിന്തുണയ്്ക്കുകയും ചെയ്തു.ഇത് വോട്ടര്മാരുടെ മനോഭാവം തന്നെ മാറ്റുന്നതിന് കാരണമായിരുന്നു.എന്ത് തന്നെയായാലും, പര്വേശ് പറഞ്ഞ കാര്യങ്ങള് വിദ്വേഷ പ്രസംഗമായിരുന്നു.വലിയ നഷ്ടമാണ് അതിലൂടെ ബിജെപിക്കുണ്ടായത്.അന്നും ഇപ്പോഴും ആ പ്രസംഗത്തെ ബിജെപി അപലപിക്കുന്നുവെന്നും തിവാരി വ്യക്തമാക്കി.അതേസമയം വിദ്വേഷ പ്രസംഗം ഏതൊക്കെ നേതാക്കള് നടത്തിയിട്ടുണ്ടോ, അവര്ക്കെതിരെയെല്ലാം നടപടിയുണ്ടാവണം.രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന കപില് മിശ്രയുടെ പരാമര്ശവും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായിരുന്നു.അത്തരം നേതാക്കളെ പാര്ട്ടിയില് നിന്ന് സ്ഥിരമായി പുറത്താക്കണം.വിദ്വേഷ പ്രസംഗം നടത്തുന്നവരെ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് വിലക്കാനുള്ള ഒരു നിയമം ഉണ്ടാവണം.അത്തരമൊരു സംവിധാനമുണ്ടായാല് പാര്ട്ടി പ്രസിഡന്റെന്ന നിലയിലല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയില് അതിനെ പിന്തുണയ്ക്കുമെന്നും തിവാരി പറഞ്ഞു.ദില്ലിയില് അരവിന്ദ് കെജ്രിവാളിനെതിരെ കാണിക്കാന് ബിജെപിക്കൊരു മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയുണ്ടായിരുന്നില്ല.അതും തിരിച്ചടിയായെന്ന് തിവാരി വ്യക്തമാക്കി.അതേസമയം വിദ്വേഷ പ്രസംഗം തിരിച്ചടിയായെന്ന് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായും പറഞ്ഞിരുന്നു.എട്ട് സീറ്റുകളാണ് ബിജെപിക്ക് ദില്ലിയില് ലഭിച്ചത്.വോട്ടുശതമാനം 39 ശതമാനത്തിന് മുകളിലേക്ക് ഉയര്ത്താന് സാധിച്ചതും ബിജെപിക്കുള്ള നേട്ടമാണ്
ദില്ലിയില് വീഴ്ത്തിയത് വിദ്വേഷ പ്രസംഗം, കപില് മിശ്രയെ പോലുള്ളവരെ പുറത്താക്കണം, തുറന്നടിച്ച് തിവാരി
https://malayalam.oneindia.com/news/india/hate-speech-cost-bjp-delhi-elections-says-manoj-tiwari-242580.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: വര്ഗീയപരമായ പരാമര്ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും ദില്ലിയില് ബിജെപിക്ക് തിരിച്ചടിയായെന്ന് ദില്ലി അധ്യക്ഷന് മനോജ് തിവാരി.തിരഞ്ഞെടുപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് ഭോജ്പുരി താരം കൂടിയായ തിവാരി ഇക്കാര്യം സമ്മതിക്കുന്നത്.ദില്ലിയില് ബിജെപിയുടെ പ്രചാരണത്തില് നിരവധി വീഴ്ച്ചകളുണ്ടായിട്ടുണ്ട്.പക്ഷേ അതില് പ്രധാനം വിവാദ പരാമര്ശങ്ങളായിരുന്നു.അനുരാഗ് താക്കൂര്, പര്വേശ് വര്മ, പ്രകാശ് ജാവദേക്കര്, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രചാരണങ്ങള് തിരിച്ചടിയായെന്നും തിവാരി പറഞ്ഞു.ബിജെപി എംപി പര്വേശ് വര്മ, അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു.ഇതിനെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര് പിന്തുണയ്്ക്കുകയും ചെയ്തു.ഇത് വോട്ടര്മാരുടെ മനോഭാവം തന്നെ മാറ്റുന്നതിന് കാരണമായിരുന്നു.എന്ത് തന്നെയായാലും, പര്വേശ് പറഞ്ഞ കാര്യങ്ങള് വിദ്വേഷ പ്രസംഗമായിരുന്നു.വലിയ നഷ്ടമാണ് അതിലൂടെ ബിജെപിക്കുണ്ടായത്.അന്നും ഇപ്പോഴും ആ പ്രസംഗത്തെ ബിജെപി അപലപിക്കുന്നുവെന്നും തിവാരി വ്യക്തമാക്കി.അതേസമയം വിദ്വേഷ പ്രസംഗം ഏതൊക്കെ നേതാക്കള് നടത്തിയിട്ടുണ്ടോ, അവര്ക്കെതിരെയെല്ലാം നടപടിയുണ്ടാവണം.രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന കപില് മിശ്രയുടെ പരാമര്ശവും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായിരുന്നു.അത്തരം നേതാക്കളെ പാര്ട്ടിയില് നിന്ന് സ്ഥിരമായി പുറത്താക്കണം.വിദ്വേഷ പ്രസംഗം നടത്തുന്നവരെ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് വിലക്കാനുള്ള ഒരു നിയമം ഉണ്ടാവണം.അത്തരമൊരു സംവിധാനമുണ്ടായാല് പാര്ട്ടി പ്രസിഡന്റെന്ന നിലയിലല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയില് അതിനെ പിന്തുണയ്ക്കുമെന്നും തിവാരി പറഞ്ഞു.ദില്ലിയില് അരവിന്ദ് കെജ്രിവാളിനെതിരെ കാണിക്കാന് ബിജെപിക്കൊരു മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയുണ്ടായിരുന്നില്ല.അതും തിരിച്ചടിയായെന്ന് തിവാരി വ്യക്തമാക്കി.അതേസമയം വിദ്വേഷ പ്രസംഗം തിരിച്ചടിയായെന്ന് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായും പറഞ്ഞിരുന്നു.എട്ട് സീറ്റുകളാണ് ബിജെപിക്ക് ദില്ലിയില് ലഭിച്ചത്.വോട്ടുശതമാനം 39 ശതമാനത്തിന് മുകളിലേക്ക് ഉയര്ത്താന് സാധിച്ചതും ബിജെപിക്കുള്ള നേട്ടമാണ് ### Headline : ദില്ലിയില് വീഴ്ത്തിയത് വിദ്വേഷ പ്രസംഗം, കപില് മിശ്രയെ പോലുള്ളവരെ പുറത്താക്കണം, തുറന്നടിച്ച് തിവാരി
9
തിരുവനന്തപുരം: രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണെന്നും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുലിനു വലിയ പ്രത്യേകതയൊന്നുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.വയനാട്ടിൽ ഏകപക്ഷീയമായി പ്രചാരണം നടത്തിവരുന്ന പി.പി.സുനീറിന് ഒരു എതിരാളിയെ ലഭിച്ചുവെന്നതു സന്തോഷകരമാണ്.എന്നാൽ സ്മൃതി ഇറാനിയെയും പി.പി.സുനീറിനെയും ഒരുപോലെ കാണുന്ന രാഷ്ട്രീയം ദേശീയ തലത്തില് രാഹുൽ ഗാന്ധിക്കു തിരിച്ചടിയാകും കേരളത്തിന്റെ കോൺഗ്രസിന്റെ ഗ്രൂപ്പ് വഴക്കുതീർക്കുന്നതിന് അവരൊരുക്കിയ കെണിയിൽ രാഷ്ട്രീയ പക്വതയില്ലാത്ത രാഹുൽ വീണു പോയി.നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാൻ വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിച്ചിരുന്ന രാഹുൽഗാന്ധി, ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ട വയനാട്ടില് മല്സരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ല.പ്രതിപക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ആൾക്ക് എങ്ങനെയാണു ദേശീയതലത്തിൽ നരേന്ദ്രമോദിക്കു ബദലുയർത്താനാകുക.തന്റെ മുഖ്യശത്രു ആരാണെന്ന് രാഹുല് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.ദിവസങ്ങള് നീണ്ട അനിശ്ചിതത്വങ്ങള്ക്കൊടുവിലാണ് കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് രാഹുല് ഗാന്ധിയുടെ രണ്ടാം ലോക്സഭാ സ്ഥാനാര്ത്ഥിത്വത്തില് തീരുമാനമായത്.രാഹുല് ഗാന്ധി വയനാട് സീറ്റില് നിന്ന് മത്സരിക്കുമെന്ന് കോണ്ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനും കോണ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുര്ജേവാലയ്ക്കും ഒപ്പം മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം
രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രം, സുനീറിന് എതിരാളിയെ ലഭിച്ചതിൽ സന്തോഷം: കാനം രാജേന്ദ്രൻ
https://www.malayalamexpress.in/archives/506779/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണെന്നും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുലിനു വലിയ പ്രത്യേകതയൊന്നുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.വയനാട്ടിൽ ഏകപക്ഷീയമായി പ്രചാരണം നടത്തിവരുന്ന പി.പി.സുനീറിന് ഒരു എതിരാളിയെ ലഭിച്ചുവെന്നതു സന്തോഷകരമാണ്.എന്നാൽ സ്മൃതി ഇറാനിയെയും പി.പി.സുനീറിനെയും ഒരുപോലെ കാണുന്ന രാഷ്ട്രീയം ദേശീയ തലത്തില് രാഹുൽ ഗാന്ധിക്കു തിരിച്ചടിയാകും കേരളത്തിന്റെ കോൺഗ്രസിന്റെ ഗ്രൂപ്പ് വഴക്കുതീർക്കുന്നതിന് അവരൊരുക്കിയ കെണിയിൽ രാഷ്ട്രീയ പക്വതയില്ലാത്ത രാഹുൽ വീണു പോയി.നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാൻ വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിച്ചിരുന്ന രാഹുൽഗാന്ധി, ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ട വയനാട്ടില് മല്സരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ല.പ്രതിപക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ആൾക്ക് എങ്ങനെയാണു ദേശീയതലത്തിൽ നരേന്ദ്രമോദിക്കു ബദലുയർത്താനാകുക.തന്റെ മുഖ്യശത്രു ആരാണെന്ന് രാഹുല് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.ദിവസങ്ങള് നീണ്ട അനിശ്ചിതത്വങ്ങള്ക്കൊടുവിലാണ് കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് രാഹുല് ഗാന്ധിയുടെ രണ്ടാം ലോക്സഭാ സ്ഥാനാര്ത്ഥിത്വത്തില് തീരുമാനമായത്.രാഹുല് ഗാന്ധി വയനാട് സീറ്റില് നിന്ന് മത്സരിക്കുമെന്ന് കോണ്ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനും കോണ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുര്ജേവാലയ്ക്കും ഒപ്പം മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം ### Headline : രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രം, സുനീറിന് എതിരാളിയെ ലഭിച്ചതിൽ സന്തോഷം: കാനം രാജേന്ദ്രൻ
10
ദില്ലി: ആംആദ്മി പാര്ട്ടി ദില്ലിയില് വമ്പന് ജയം നേടിയതോടെ ഒരിക്കല് കൂടി എക്സിറ്റ് പോളുകള് വാര്ത്തയായിരിക്കുകയാണ്.എല്ലാവരും അരവിന്ദ് കെജ്രിവാൡന്റെയും എഎപിയുടെയും ജയം പ്രവചിച്ചിരുന്നു.എന്നാല് സീറ്റുകളിലെ കൃത്യത ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്വേക്ക് മാത്രമാണ് അവകാശപ്പെടാനാവുക.59 മുതല് 68 സീറ്റുകള് വരെ എഎപി നേടുമെന്നായിരുന്നു പ്രവചനം.62 സീറ്റ് നേടിയാണ് എഎപി അധികാരം നിലനിര്ത്തിയത്.ഏറ്റവും കൃത്യമായ പ്രവചനമാണിത്.അതേസമയം ഇന്ത്യാ ടുഡേയ്ക്ക് വിജയം തുടര്ക്കഥയാണ്.മാസങ്ങള്ക്ക് മുമ്പ് കഴിഞ്ഞ ഹരിയാന, ജാര്ഖണ്ഡ്, തിരഞ്ഞെടുപ്പിലും കൃത്യമായ പ്രവചനം ഇന്ത്യാ ടുഡേ നടത്തിയിരുന്നു.ഹരിയാനയില് ആര്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രവചനം.അതേസമയം കോണ്ഗ്രസിന് 30 മുതല് 42 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം.കോണ്ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്.ഹരിയാനയില് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ഇന്ത്യാ ടുഡേ പ്രവചിച്ചിരുന്നു.ജാര്ഖണ്ഡില് 38 സീറ്റ് മുതല് 50 സീറ്റ് വരെ നേടുമെന്നായിരുന്നു പ്രവചനം.ജെഎംഎം കോണ്ഗ്രസ് സഖ്യത്തിന് കൃത്യം 50 സീറ്റ് വരെ ലഭിക്കുകയും ചെയ്തു.വേറൊരു സര്വേയും ഇത്ര കൃത്യമായി സീറ്റ് നില പ്രവചിച്ചിട്ടില്ല.ബിജെപി സഖ്യത്തിന് 22 മുതല് 32 സീറ്റായിരുന്നു പ്രവചിച്ചത്.ഇതും കൃത്യമായി തന്നെ വന്നു.സഖ്യം 30 സീറ്റാണ് നേടിയത്.പ്രവചനത്തിലെ ആധികാരികതയാണ് ഈ സര്വേകളിലെ ഞെട്ടിപ്പിക്കുന്ന സാദൃശ്യം.നേരത്തെ ദില്ലിയില് എഎപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഭൂരിഭാഗം സര്വേകളും അവകാശപ്പെട്ടിരുന്നു.62 സീറ്റുകളില് വിജയിച്ച എഎപി അടുത്ത ദിവസം തന്നെ സര്ക്കാരുണ്ടാക്കും.എന്നാല് ബിജെപിക്ക് വെറും 8 സീറ്റുകളാണ് നേടാനായത്.കോണ്ഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല.അതേസമയം തോല്വിയില് ബിജെപിയിലും കോണ്ഗ്രസിലും വലിയ പ്രശ്നങ്ങള് ആരംഭിച്ചിട്ടുണ്ട്
ദില്ലി ഫലം കൃത്യമായി പ്രവചിച്ചത് ഒരേയൊരു സര്വേ... ഹരിയാനയ്ക്കും ജാര്ഖണ്ഡിനും പിന്നാലെ നേട്ടം
https://malayalam.oneindia.com/news/india/india-today-correctly-predicts-delhi-results-241931.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ആംആദ്മി പാര്ട്ടി ദില്ലിയില് വമ്പന് ജയം നേടിയതോടെ ഒരിക്കല് കൂടി എക്സിറ്റ് പോളുകള് വാര്ത്തയായിരിക്കുകയാണ്.എല്ലാവരും അരവിന്ദ് കെജ്രിവാൡന്റെയും എഎപിയുടെയും ജയം പ്രവചിച്ചിരുന്നു.എന്നാല് സീറ്റുകളിലെ കൃത്യത ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്വേക്ക് മാത്രമാണ് അവകാശപ്പെടാനാവുക.59 മുതല് 68 സീറ്റുകള് വരെ എഎപി നേടുമെന്നായിരുന്നു പ്രവചനം.62 സീറ്റ് നേടിയാണ് എഎപി അധികാരം നിലനിര്ത്തിയത്.ഏറ്റവും കൃത്യമായ പ്രവചനമാണിത്.അതേസമയം ഇന്ത്യാ ടുഡേയ്ക്ക് വിജയം തുടര്ക്കഥയാണ്.മാസങ്ങള്ക്ക് മുമ്പ് കഴിഞ്ഞ ഹരിയാന, ജാര്ഖണ്ഡ്, തിരഞ്ഞെടുപ്പിലും കൃത്യമായ പ്രവചനം ഇന്ത്യാ ടുഡേ നടത്തിയിരുന്നു.ഹരിയാനയില് ആര്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രവചനം.അതേസമയം കോണ്ഗ്രസിന് 30 മുതല് 42 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം.കോണ്ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്.ഹരിയാനയില് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ഇന്ത്യാ ടുഡേ പ്രവചിച്ചിരുന്നു.ജാര്ഖണ്ഡില് 38 സീറ്റ് മുതല് 50 സീറ്റ് വരെ നേടുമെന്നായിരുന്നു പ്രവചനം.ജെഎംഎം കോണ്ഗ്രസ് സഖ്യത്തിന് കൃത്യം 50 സീറ്റ് വരെ ലഭിക്കുകയും ചെയ്തു.വേറൊരു സര്വേയും ഇത്ര കൃത്യമായി സീറ്റ് നില പ്രവചിച്ചിട്ടില്ല.ബിജെപി സഖ്യത്തിന് 22 മുതല് 32 സീറ്റായിരുന്നു പ്രവചിച്ചത്.ഇതും കൃത്യമായി തന്നെ വന്നു.സഖ്യം 30 സീറ്റാണ് നേടിയത്.പ്രവചനത്തിലെ ആധികാരികതയാണ് ഈ സര്വേകളിലെ ഞെട്ടിപ്പിക്കുന്ന സാദൃശ്യം.നേരത്തെ ദില്ലിയില് എഎപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഭൂരിഭാഗം സര്വേകളും അവകാശപ്പെട്ടിരുന്നു.62 സീറ്റുകളില് വിജയിച്ച എഎപി അടുത്ത ദിവസം തന്നെ സര്ക്കാരുണ്ടാക്കും.എന്നാല് ബിജെപിക്ക് വെറും 8 സീറ്റുകളാണ് നേടാനായത്.കോണ്ഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല.അതേസമയം തോല്വിയില് ബിജെപിയിലും കോണ്ഗ്രസിലും വലിയ പ്രശ്നങ്ങള് ആരംഭിച്ചിട്ടുണ്ട് ### Headline : ദില്ലി ഫലം കൃത്യമായി പ്രവചിച്ചത് ഒരേയൊരു സര്വേ... ഹരിയാനയ്ക്കും ജാര്ഖണ്ഡിനും പിന്നാലെ നേട്ടം
11
ന്യൂഡല്ഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ഡ്രോണ് ( ചെറുവിമാനം ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാരിന്റെ മുന്നറിയിപ്പ്.സുരക്ഷാ മേഖലകള് വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന് സംസ്ഥാനങ്ങള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.സുരക്ഷാ മേഖലകള്ക്ക് മുകളില് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവര് സംയുക്തമായി പ്രവര്ത്തിക്കണമെന്നും സംസ്ഥാനങ്ങള്ക്ക് നല്കിയ മുന്നറിയിപ്പില് പറയുന്നു.അതേസമയം, സുരക്ഷാ നിര്ദ്ദേശം നിലനില്ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള് പറന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് സുരക്ഷാ ഏജന്സികളുടെ നിഗമനം.തലസ്ഥാനത്ത് ഡ്രോണ് കാണപ്പെട്ടതിന്റെ ദൃശ്യങ്ങള് വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജന്സികള്ക്ക് കൈമാറി.ഡ്രോണ് പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ഐ.എസ്.ആര്.ഒ, റാ, ഡി.ആര്.ഡി.ഒ, മിലിട്ടറി ഇന്റലിജന്സ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങള് നല്കിയത്.ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാന്കൂടിയാണ് സൂക്ഷ്മ പരിശോധന.തന്ത്രപ്രധാനമായ മേഖലകളില് ഡ്രോണ് പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജന്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കോസ്റ്റ്ഗാര്ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷന് എന്നിവയ്ക്കടുത്തു കൂടി ഡ്രോണ് പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്.ജനവാസ മേഖലകളില് വെടിവച്ചിടാന് പ്രയാസമാണ്.സൈനിക മേഖലകളില് ഡ്രോണ് വെടിവച്ചിടാന് സൈനികര്ക്ക് അനുമതി ആവശ്യമില്ല.അനധികൃത ഡ്രോണുകള് പറത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന്.അദ്ദേഹം കൂട്ടിച്ചേർത്തു.20 ല് ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളൂ; മുഖ്യന്ത്രി പിണറായി വിജയന്
ഡ്രോണ് : സംശയം തോന്നുന്നവയെ വെടിവച്ചിടാന് കേന്ദ്ര നിര്ദ്ദേശം
https://www.malayalamexpress.in/archives/506214/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ഡ്രോണ് ( ചെറുവിമാനം ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാരിന്റെ മുന്നറിയിപ്പ്.സുരക്ഷാ മേഖലകള് വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന് സംസ്ഥാനങ്ങള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്.സുരക്ഷാ മേഖലകള്ക്ക് മുകളില് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവര് സംയുക്തമായി പ്രവര്ത്തിക്കണമെന്നും സംസ്ഥാനങ്ങള്ക്ക് നല്കിയ മുന്നറിയിപ്പില് പറയുന്നു.അതേസമയം, സുരക്ഷാ നിര്ദ്ദേശം നിലനില്ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള് പറന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് സുരക്ഷാ ഏജന്സികളുടെ നിഗമനം.തലസ്ഥാനത്ത് ഡ്രോണ് കാണപ്പെട്ടതിന്റെ ദൃശ്യങ്ങള് വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജന്സികള്ക്ക് കൈമാറി.ഡ്രോണ് പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ഐ.എസ്.ആര്.ഒ, റാ, ഡി.ആര്.ഡി.ഒ, മിലിട്ടറി ഇന്റലിജന്സ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങള് നല്കിയത്.ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാന്കൂടിയാണ് സൂക്ഷ്മ പരിശോധന.തന്ത്രപ്രധാനമായ മേഖലകളില് ഡ്രോണ് പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജന്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കോസ്റ്റ്ഗാര്ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷന് എന്നിവയ്ക്കടുത്തു കൂടി ഡ്രോണ് പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്.ജനവാസ മേഖലകളില് വെടിവച്ചിടാന് പ്രയാസമാണ്.സൈനിക മേഖലകളില് ഡ്രോണ് വെടിവച്ചിടാന് സൈനികര്ക്ക് അനുമതി ആവശ്യമില്ല.അനധികൃത ഡ്രോണുകള് പറത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന്.അദ്ദേഹം കൂട്ടിച്ചേർത്തു.20 ല് ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളൂ; മുഖ്യന്ത്രി പിണറായി വിജയന് ### Headline : ഡ്രോണ് : സംശയം തോന്നുന്നവയെ വെടിവച്ചിടാന് കേന്ദ്ര നിര്ദ്ദേശം
12
വനുമൊത്തുമുള്ള സൈലന്സ് എന്ന ചിത്രത്തിലാണ് താരമിപ്പോള് അഭിനയിച്ച് കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് നടി അനുഷ്കയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില് പരിക്കേറ്റെന്ന വാര്ത്തകള് വന്നത്.ചിരഞ്ജീവി നായകനായി എത്തുന്ന സെയ് നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില് താരത്തിന്റെ കാലിന് പരിക്കേറ്റുവെന്നും ഡോക്ടര്മാര് കുറച്ചുകാലം വിശ്രമം നിര്ദേശിച്ചിരിക്കുകയാണ് എന്നുമാണ് റിപ്പോര്ട്ടുകള് വന്നത്.അതേസമയം തനിക്ക് കുഴപ്പമൊന്നുമില്ലെന്നും താന് പൂര്ണ്ണ ആരോഗ്യവതിയായി ഇരിക്കുവാണെന്നും ഇപ്പോള് സിയാറ്റിലില് ഷൂട്ടിങില് ആണുമെന്നാണ് താരം ഇന്സ്റ്റഗ്രാമില് കുറിച്ചത്.നിരവധി ആരാധകരാണ് താരത്തിന് ആരോഗ്യ പൂര്ണ്ണമായ ജീവിതം ആശ്വസിച്ച് കൊണ്ട് മെസേജ് ചെയ്തത്.മാധവനുമൊത്തുമുള്ള സൈലന്സ് എന്ന ചിത്രത്തിലാണ് താരമിപ്പോള് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.ചിത്രത്തില് സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി എത്തുന്നത്.ചിത്രത്തില് ചിരഞ്ജീവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്ക ഷെട്ടിയാണ്.സുരേന്ദ്രര് റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്.ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില് യുദ്ധ രംഗത്തിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് 50 കോടി രൂപയാണ്.ചിത്രത്തില് ചിരഞ്ജീവിയുടെ ഗുരുവായി എത്തുന്നത് ബിഗ് ബി ആണ്.നയന്താരയാണ് നായിക.റാം ചരണാണ് ചിത്രം നിര്മ്മിക്കുന്നത്.ഒക്ടോബര് രണ്ടിന് ചിത്രം തീയ്യേറ്ററുകളില് എത്തുമെന്നാണ് റിപ്പോര്ട്ട്
ചിത്രീകരണത്തിനിടയില് പരിക്കേറ്റെന്ന റിപ്പോര്ട്ട്; സുഖമായി ഇരിക്കുന്നുവെന്ന് ആരാധകരോട് അനുഷ്ക
https://bignewskerala.com/2019/06/28/anushka-about-health/40842/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വനുമൊത്തുമുള്ള സൈലന്സ് എന്ന ചിത്രത്തിലാണ് താരമിപ്പോള് അഭിനയിച്ച് കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് നടി അനുഷ്കയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില് പരിക്കേറ്റെന്ന വാര്ത്തകള് വന്നത്.ചിരഞ്ജീവി നായകനായി എത്തുന്ന സെയ് നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില് താരത്തിന്റെ കാലിന് പരിക്കേറ്റുവെന്നും ഡോക്ടര്മാര് കുറച്ചുകാലം വിശ്രമം നിര്ദേശിച്ചിരിക്കുകയാണ് എന്നുമാണ് റിപ്പോര്ട്ടുകള് വന്നത്.അതേസമയം തനിക്ക് കുഴപ്പമൊന്നുമില്ലെന്നും താന് പൂര്ണ്ണ ആരോഗ്യവതിയായി ഇരിക്കുവാണെന്നും ഇപ്പോള് സിയാറ്റിലില് ഷൂട്ടിങില് ആണുമെന്നാണ് താരം ഇന്സ്റ്റഗ്രാമില് കുറിച്ചത്.നിരവധി ആരാധകരാണ് താരത്തിന് ആരോഗ്യ പൂര്ണ്ണമായ ജീവിതം ആശ്വസിച്ച് കൊണ്ട് മെസേജ് ചെയ്തത്.മാധവനുമൊത്തുമുള്ള സൈലന്സ് എന്ന ചിത്രത്തിലാണ് താരമിപ്പോള് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.ചിത്രത്തില് സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി എത്തുന്നത്.ചിത്രത്തില് ചിരഞ്ജീവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്ക ഷെട്ടിയാണ്.സുരേന്ദ്രര് റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്.ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില് യുദ്ധ രംഗത്തിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് 50 കോടി രൂപയാണ്.ചിത്രത്തില് ചിരഞ്ജീവിയുടെ ഗുരുവായി എത്തുന്നത് ബിഗ് ബി ആണ്.നയന്താരയാണ് നായിക.റാം ചരണാണ് ചിത്രം നിര്മ്മിക്കുന്നത്.ഒക്ടോബര് രണ്ടിന് ചിത്രം തീയ്യേറ്ററുകളില് എത്തുമെന്നാണ് റിപ്പോര്ട്ട് ### Headline : ചിത്രീകരണത്തിനിടയില് പരിക്കേറ്റെന്ന റിപ്പോര്ട്ട്; സുഖമായി ഇരിക്കുന്നുവെന്ന് ആരാധകരോട് അനുഷ്ക
13
മറയൂര്: മറയൂരിലെ നിരവധി സിപിഎം പ്രവര്ത്തകര് ബിജെപിയില് ചേര്ന്നു.അഭിമന്യൂകേസിലെ യഥാര്ത്ഥ പ്രതികളെ അറസ്റ് ചെയ്യാതെ ഭീകരവാദികള്ക്ക് കേരളത്തില് വളരാന് അവസരം ഒരുക്കുന്ന സമീപനമാണ് സി പി എം തുടരുന്നതെന്നും അത്തരം സാഹചര്യത്തില് പാര്ട്ടിയില് തുടരുന്നതിന് താല്പര്യമില്ലെന്നും ചൂണ്ടികാട്ടിയാണ് സിപിഎം ഏരിയകമ്മിറ്റി അംഗമായ സുശീലയുടെ നേതൃത്വത്തില് നിരവധി സിപിഎം പ്രവര്ത്തകര് പാര്ട്ടിവിട്ട് ബിജെപിയില് ചേര്ന്നത്.ശബരിമല സ്ത്രീ പ്രവേശനം, മീശ നോവല് വിഷയം എന്നിവയില് സിപി എം സ്വീകരിച്ച ക്ഷേത്രവിരുദ്ധ നിലപാട് അംഗീകരിക്കനാകില്ലെന്നും സുശീല പറഞ്ഞു.സി പി എം പ്രാദേശിക നേതാക്കളായ എം.രാജു, രാജി, പട്ടന്, മുത്തു എന്നിവരുടെ നേതൃത്വത്തിലാണ് നിരവധിപേര് സി പി എം ല് നിന്നും ബി െജ പി യിലേക്ക് കൂടുമാറിയത്.ഐ എന് റ്റി യു സി നേതാവായ മനോജിന്റെ നേതൃത്വത്തില് നിരവധി കോണ്ഗ്രസ് പ്രവര്ത്തകരും ബി ജെ പിയില് ചേര്ന്നു.ബിജെപി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്.സുരേഷിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് വച്ച് ബി ജെ പി ഇടുക്കി പാര്ലിമെന്റ് മണ്ഡലം കണ്വീനറും, സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.വേലുക്കുട്ടന് പ്രവര്ത്തകരെ പാര്ട്ടിയിലേക്ക് സ്വീകരിച്ചു.തോട്ടംമേഖലയിലടക്കം ബി ജെ പി പാര്ട്ടി പ്രവര്ത്തനം ശക്തിപെടുത്തുമെന്നും പി എ വേലുക്കുട്ടന് പറഞ്ഞു.നിരവധി നേതാക്കള് യോഗത്തില് പങ്കെടുത്തു
അഭിമന്യൂ കൊലപാതകം: സിപിഎം ഭീകരവാദികള്ക്ക് കേരളത്തില് വളരാന് അവസരം നല്കുന്നു. സിപിഎം പ്രാദേശിക അംഗങ്ങള് ബിജെപിയിലേക്ക്... കൂടുമാറിയത് സിപിഎം നിലപാടുകളെ വിമര്ശിച്ച്
https://malayalam.oneindia.com/news/ernakulam/idukki-local-news-abhimanyu-murder-and-cpm-207121.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മറയൂര്: മറയൂരിലെ നിരവധി സിപിഎം പ്രവര്ത്തകര് ബിജെപിയില് ചേര്ന്നു.അഭിമന്യൂകേസിലെ യഥാര്ത്ഥ പ്രതികളെ അറസ്റ് ചെയ്യാതെ ഭീകരവാദികള്ക്ക് കേരളത്തില് വളരാന് അവസരം ഒരുക്കുന്ന സമീപനമാണ് സി പി എം തുടരുന്നതെന്നും അത്തരം സാഹചര്യത്തില് പാര്ട്ടിയില് തുടരുന്നതിന് താല്പര്യമില്ലെന്നും ചൂണ്ടികാട്ടിയാണ് സിപിഎം ഏരിയകമ്മിറ്റി അംഗമായ സുശീലയുടെ നേതൃത്വത്തില് നിരവധി സിപിഎം പ്രവര്ത്തകര് പാര്ട്ടിവിട്ട് ബിജെപിയില് ചേര്ന്നത്.ശബരിമല സ്ത്രീ പ്രവേശനം, മീശ നോവല് വിഷയം എന്നിവയില് സിപി എം സ്വീകരിച്ച ക്ഷേത്രവിരുദ്ധ നിലപാട് അംഗീകരിക്കനാകില്ലെന്നും സുശീല പറഞ്ഞു.സി പി എം പ്രാദേശിക നേതാക്കളായ എം.രാജു, രാജി, പട്ടന്, മുത്തു എന്നിവരുടെ നേതൃത്വത്തിലാണ് നിരവധിപേര് സി പി എം ല് നിന്നും ബി െജ പി യിലേക്ക് കൂടുമാറിയത്.ഐ എന് റ്റി യു സി നേതാവായ മനോജിന്റെ നേതൃത്വത്തില് നിരവധി കോണ്ഗ്രസ് പ്രവര്ത്തകരും ബി ജെ പിയില് ചേര്ന്നു.ബിജെപി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്.സുരേഷിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് വച്ച് ബി ജെ പി ഇടുക്കി പാര്ലിമെന്റ് മണ്ഡലം കണ്വീനറും, സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.വേലുക്കുട്ടന് പ്രവര്ത്തകരെ പാര്ട്ടിയിലേക്ക് സ്വീകരിച്ചു.തോട്ടംമേഖലയിലടക്കം ബി ജെ പി പാര്ട്ടി പ്രവര്ത്തനം ശക്തിപെടുത്തുമെന്നും പി എ വേലുക്കുട്ടന് പറഞ്ഞു.നിരവധി നേതാക്കള് യോഗത്തില് പങ്കെടുത്തു ### Headline : അഭിമന്യൂ കൊലപാതകം: സിപിഎം ഭീകരവാദികള്ക്ക് കേരളത്തില് വളരാന് അവസരം നല്കുന്നു. സിപിഎം പ്രാദേശിക അംഗങ്ങള് ബിജെപിയിലേക്ക്... കൂടുമാറിയത് സിപിഎം നിലപാടുകളെ വിമര്ശിച്ച്
14
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് തകര്ന്നത് പ്രതിപക്ഷ പാര്ട്ടികള്ക്ക് ഗുണകരമാകുമെന്ന് കെസിആറിന്റെ മകന് കെടി രാമറാവു.തെലങ്കാന രാഷ്ട്രസമിതിയുടെ വര്ക്കിംഗ് പ്രസിഡന്റ് കൂടിയാണ് രാമറാവു.പ്രാദേശിക പാര്ട്ടികള്ക്ക് പ്രതിപക്ഷമെന്ന നിലയില് ഒരുപാട് കാര്യങ്ങള് ലോക്സഭയില് ചെയ്യാനാവും.കോണ്ഗ്രസ് തിരഞ്ഞെടുപ്പില് തകര്ന്നടിഞ്ഞത് ലോക്സഭയിലെ അവരുടെ പ്രകടനത്തെയും ബാധിക്കുമെന്ന് രാമറാവു പറഞ്ഞു.പ്രാദേശിക പാര്ട്ടികള് എല്ലാവര്ക്കും കൂടി കോണ്ഗ്രസിനേക്കാള് കൂടുതല് സീറ്റുകളും വോട്ടുകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.ലോക്സഭാ തിരഞ്ഞെടുപ്പില് ജനങ്ങള് മോദിയില് വിശ്വസിച്ചത് കൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തത്.എന്നാല് തിരഞ്ഞെടുപ്പ് ഫലത്തില് ടിആര്എസിന് ആശങ്കകളില്ലെന്നും രാമറാവു പറഞ്ഞു.അതേസമയം തെലങ്കാനയില് ടിആര്എസ് തൂത്തുവാരുമെന്ന് കരുതിയിരുന്നെങ്കിലും ഇത്തവണ മികച്ച നേട്ടമുണ്ടാക്കാന് ബിജെപിക്കാണ് സാധിച്ചത്.16 സീറ്റുകള് വരെ ലഭിക്കുമെന്ന് പാര്ട്ടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.എന്നാല് ഫലത്തില് മാറ്റമുണ്ടായി.പാര്ട്ടിക്ക് നാലര ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി.അതുകൊണ്ട് ഏഴ് സീറ്റുകള് കുറഞ്ഞെന്നും കെടിആര് പറഞ്ഞു.ടിആര്എസ്സിന് 9 സീറ്റുകളാണ് സംസ്ഥാനത്ത് നിന്ന് ലഭിച്ചത്.തെലങ്കാനയില് 17 സീറ്റുകളാണ് ഉള്ളത്.ബിജെപിയുടെ വിജയത്തില് ചില സംശയങ്ങളുണ്ടെന്നും കെടിആര് പറഞ്ഞു.ടിആര്എസിന്റെ കോട്ടയായ ആദിലാബാദില് ബിജെപി വിജയിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്.നിസാമാബാദില് കെസിആറിന്റെ മകള് കവിതയും പരാജയപ്പെട്ടിരുന്നു.ബിജെപിയും കോണ്ഗ്രസും ചേര്ന്ന് അവരെ പരാജയപ്പെടുത്താനായി 175 രാഷ്ട്രീയ പ്രവര്ത്തകരെ കര്ഷകരാണെന്ന വ്യാജേന രംഗത്തിറക്കിയെന്ന് കെടിആര് ആരോപിച്ചു.ഇത് തോല്വിക്ക് പ്രധാന കാരണമായതെന്നാണ് വിലയിരുത്തല്.താങ്ങുവില സംബന്ധിച്ച പ്രതിഷേധമാണ് കര്ഷകര് ഇവര്ക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമായത്
ലോക്സഭയില് പ്രതിപക്ഷം തിളങ്ങും, കോണ്ഗ്രസ് തകര്ന്നത് ഗുണകരമായെന്ന് കെസിആറിന്റെ മകന്
https://malayalam.oneindia.com/news/india/regional-parties-have-crucial-role-in-opposition-says-kcrs-son-226512.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് തകര്ന്നത് പ്രതിപക്ഷ പാര്ട്ടികള്ക്ക് ഗുണകരമാകുമെന്ന് കെസിആറിന്റെ മകന് കെടി രാമറാവു.തെലങ്കാന രാഷ്ട്രസമിതിയുടെ വര്ക്കിംഗ് പ്രസിഡന്റ് കൂടിയാണ് രാമറാവു.പ്രാദേശിക പാര്ട്ടികള്ക്ക് പ്രതിപക്ഷമെന്ന നിലയില് ഒരുപാട് കാര്യങ്ങള് ലോക്സഭയില് ചെയ്യാനാവും.കോണ്ഗ്രസ് തിരഞ്ഞെടുപ്പില് തകര്ന്നടിഞ്ഞത് ലോക്സഭയിലെ അവരുടെ പ്രകടനത്തെയും ബാധിക്കുമെന്ന് രാമറാവു പറഞ്ഞു.പ്രാദേശിക പാര്ട്ടികള് എല്ലാവര്ക്കും കൂടി കോണ്ഗ്രസിനേക്കാള് കൂടുതല് സീറ്റുകളും വോട്ടുകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.ലോക്സഭാ തിരഞ്ഞെടുപ്പില് ജനങ്ങള് മോദിയില് വിശ്വസിച്ചത് കൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തത്.എന്നാല് തിരഞ്ഞെടുപ്പ് ഫലത്തില് ടിആര്എസിന് ആശങ്കകളില്ലെന്നും രാമറാവു പറഞ്ഞു.അതേസമയം തെലങ്കാനയില് ടിആര്എസ് തൂത്തുവാരുമെന്ന് കരുതിയിരുന്നെങ്കിലും ഇത്തവണ മികച്ച നേട്ടമുണ്ടാക്കാന് ബിജെപിക്കാണ് സാധിച്ചത്.16 സീറ്റുകള് വരെ ലഭിക്കുമെന്ന് പാര്ട്ടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.എന്നാല് ഫലത്തില് മാറ്റമുണ്ടായി.പാര്ട്ടിക്ക് നാലര ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി.അതുകൊണ്ട് ഏഴ് സീറ്റുകള് കുറഞ്ഞെന്നും കെടിആര് പറഞ്ഞു.ടിആര്എസ്സിന് 9 സീറ്റുകളാണ് സംസ്ഥാനത്ത് നിന്ന് ലഭിച്ചത്.തെലങ്കാനയില് 17 സീറ്റുകളാണ് ഉള്ളത്.ബിജെപിയുടെ വിജയത്തില് ചില സംശയങ്ങളുണ്ടെന്നും കെടിആര് പറഞ്ഞു.ടിആര്എസിന്റെ കോട്ടയായ ആദിലാബാദില് ബിജെപി വിജയിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്.നിസാമാബാദില് കെസിആറിന്റെ മകള് കവിതയും പരാജയപ്പെട്ടിരുന്നു.ബിജെപിയും കോണ്ഗ്രസും ചേര്ന്ന് അവരെ പരാജയപ്പെടുത്താനായി 175 രാഷ്ട്രീയ പ്രവര്ത്തകരെ കര്ഷകരാണെന്ന വ്യാജേന രംഗത്തിറക്കിയെന്ന് കെടിആര് ആരോപിച്ചു.ഇത് തോല്വിക്ക് പ്രധാന കാരണമായതെന്നാണ് വിലയിരുത്തല്.താങ്ങുവില സംബന്ധിച്ച പ്രതിഷേധമാണ് കര്ഷകര് ഇവര്ക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമായത് ### Headline : ലോക്സഭയില് പ്രതിപക്ഷം തിളങ്ങും, കോണ്ഗ്രസ് തകര്ന്നത് ഗുണകരമായെന്ന് കെസിആറിന്റെ മകന്
15
കാസർഗോഡ്: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവില് സപ്ലൈ കോര്പ്പറേഷന് നടത്തി വരുന്ന ഇടപെടലുകള് മികച്ചതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.സപ്ലൈകോ കാസര്കോട് ഡിപ്പോയുടെ ആഭിമുഖ്യത്തില് കാസര്കോട് എംജി റോഡിലെ വി പി ടവറില് ആരംഭിച്ച ജില്ലാതല ഓണം ഫെയര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്ക്കുള്പ്പെടെ സബ്സിഡിയോടു കൂടി അവശ്യസാധനങ്ങള് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിനാണ് സര്ക്കാര് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്.ഇതിനായി സപ്ലൈകോ വഴി കോടികളാണ് സാധാരണക്കാര്ക്ക് സബ്സിഡിയായി ലഭ്യമാവുന്നത്.ജില്ലയില് മാവേലി സ്റ്റോറുകള് ഇല്ലാത്ത പഞ്ചായത്തുകളില് സപ്ലൈകോ വിപണന കേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനുള്ള നടപടികള് പുരോഗമിച്ചു വരുകയാണ്.കഴിഞ്ഞ വര്ഷം വന്നു ഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തില് നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ ഈ വര്ഷവും പ്രളയ ദുരന്തമുണ്ടാവുന്നത്.ഇത് കാര്ഷിക മേഖലയില് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് സൃഷ്ടിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യത്തില് സപ്ലൈകോയുടെ ഓണം ഫെയറുകള് പൊതുജനങ്ങള്ക്ക് വളരെ വലിയ ആശ്വാസം നല്കും.പൊതുവിപണിയില് നിന്നും താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധന സാമഗ്രികള് ലഭിക്കുന്ന ഓണം ഫെയറുകള് ജനങ്ങള് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഹൃദ്യമായി ഓണം ആഘോഷിക്കുന്നതിന് ഓണം ഫെയര് ഉപകാരപ്പെടുമെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച എന് എ നെല്ലിക്കുന്ന് എംഎല്എ പറഞ്ഞു.പ്രളയ ദുരന്തത്തെ ഒന്നിച്ച് തരണം ചെയ്ത കേരള ജനതയ്ക്ക് സന്തോഷപൂര്ണമായ ഓണം ആഘോഷിക്കാന് സപ്ലൈകോ നടത്തുന്ന പ്രവര്ത്തനങ്ങള് മഹത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു
വിലക്കയറ്റം നിയന്ത്രിക്കാന് സപ്ലൈകോ നടത്തുന്നത് മികച്ച ഇടപെടലുകള് : ഇ ചന്ദ്രശേഖരന്
https://www.malayalamexpress.in/archives/787337/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസർഗോഡ്: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവില് സപ്ലൈ കോര്പ്പറേഷന് നടത്തി വരുന്ന ഇടപെടലുകള് മികച്ചതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.സപ്ലൈകോ കാസര്കോട് ഡിപ്പോയുടെ ആഭിമുഖ്യത്തില് കാസര്കോട് എംജി റോഡിലെ വി പി ടവറില് ആരംഭിച്ച ജില്ലാതല ഓണം ഫെയര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്ക്കുള്പ്പെടെ സബ്സിഡിയോടു കൂടി അവശ്യസാധനങ്ങള് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിനാണ് സര്ക്കാര് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്.ഇതിനായി സപ്ലൈകോ വഴി കോടികളാണ് സാധാരണക്കാര്ക്ക് സബ്സിഡിയായി ലഭ്യമാവുന്നത്.ജില്ലയില് മാവേലി സ്റ്റോറുകള് ഇല്ലാത്ത പഞ്ചായത്തുകളില് സപ്ലൈകോ വിപണന കേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനുള്ള നടപടികള് പുരോഗമിച്ചു വരുകയാണ്.കഴിഞ്ഞ വര്ഷം വന്നു ഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തില് നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ ഈ വര്ഷവും പ്രളയ ദുരന്തമുണ്ടാവുന്നത്.ഇത് കാര്ഷിക മേഖലയില് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് സൃഷ്ടിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യത്തില് സപ്ലൈകോയുടെ ഓണം ഫെയറുകള് പൊതുജനങ്ങള്ക്ക് വളരെ വലിയ ആശ്വാസം നല്കും.പൊതുവിപണിയില് നിന്നും താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധന സാമഗ്രികള് ലഭിക്കുന്ന ഓണം ഫെയറുകള് ജനങ്ങള് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഹൃദ്യമായി ഓണം ആഘോഷിക്കുന്നതിന് ഓണം ഫെയര് ഉപകാരപ്പെടുമെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച എന് എ നെല്ലിക്കുന്ന് എംഎല്എ പറഞ്ഞു.പ്രളയ ദുരന്തത്തെ ഒന്നിച്ച് തരണം ചെയ്ത കേരള ജനതയ്ക്ക് സന്തോഷപൂര്ണമായ ഓണം ആഘോഷിക്കാന് സപ്ലൈകോ നടത്തുന്ന പ്രവര്ത്തനങ്ങള് മഹത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു ### Headline : വിലക്കയറ്റം നിയന്ത്രിക്കാന് സപ്ലൈകോ നടത്തുന്നത് മികച്ച ഇടപെടലുകള് : ഇ ചന്ദ്രശേഖരന്
16
തിരുവനന്തപുരം: ബാലഭാസ്കറിനോടും കുടുംബത്തോടുമുള്ള ബന്ധം പങ്ക് വച്ച് ആര്ജെ ഫിറോസ്.തനിക്കേറ്റം പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനാണ് ബാലഭാസ്കര് എന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചിരിക്കുന്നു.ഒരിക്കല് ഫോണില് സംസാരിച്ചപ്പോള് 'കുഞ്ഞാവ എന്തെടുക്കുന്നു'? എന്ന ചോദ്യത്തിന് 'നെഞ്ചില് കിടന്ന് തല കുത്തി മറിയുവാ' എന്നായിരുന്നു ബാലഭാസ്കറിന്റെ മറുപടി എന്നും ഫിറോസ് ഓര്മ്മിക്കുന്നു.ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില് ആധിയും സങ്കടവും രേഖപ്പെടുത്തുന്നതോടൊപ്പം എത്രയും വേ?ഗം സുഖമാകട്ടെ എന്ന് പ്രാര്ത്ഥിക്കുകയും ചെയ്യുന്നുണ്ട് ഫിറോസ്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം: കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്.കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള് യുവജനോത്സവ വേദികളില് ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയില് എത്തുമ്പോള് ഏറ്റവും കൂടുതല് പ്രോത്സാഹിപ്പിച്ചവരില് ഒരാള്.ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു 18 വര്ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില് സര്ജറി മുറിയില് ഉള്ളത്.വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള് ഞാനും കേട്ടു.ചേച്ചി അപകട നില തരണം ചെയ്തു.ബാലുച്ചേട്ടന് സ്പൈനല് കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്.ബിപി ഒരുപാട് താഴെയും എല്ലുകള് ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സര്ജറിക്ക് കയറ്റിയിട്ടുണ്ട്.മലയാളക്കരയുടെ മുഴുവന് പ്രാര്ത്ഥനകളുണ്ട്.ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.പ്രളയ സമയത്തു ചേട്ടന് വിളിച്ചിരുന്നു.-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്.ഞാനും കൂടാം എന്റെ വയലിനുമായി.ക്യാമ്പുകളില് വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള് മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്ക്കുന്നു.നെഞ്ചില് കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി.മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള് ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.ആകെ സങ്കടം, ആധി
മലയാളക്കരയുടെ മുഴുവന് പ്രാര്ത്ഥനകളുണ്ട്; ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ' ; കണ്ണുനിറയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആര്ജെ ഫിറോസ്
https://bignewskerala.com/2018/09/26/rj-firoz-fb-post/16076/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ബാലഭാസ്കറിനോടും കുടുംബത്തോടുമുള്ള ബന്ധം പങ്ക് വച്ച് ആര്ജെ ഫിറോസ്.തനിക്കേറ്റം പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനാണ് ബാലഭാസ്കര് എന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചിരിക്കുന്നു.ഒരിക്കല് ഫോണില് സംസാരിച്ചപ്പോള് 'കുഞ്ഞാവ എന്തെടുക്കുന്നു'? എന്ന ചോദ്യത്തിന് 'നെഞ്ചില് കിടന്ന് തല കുത്തി മറിയുവാ' എന്നായിരുന്നു ബാലഭാസ്കറിന്റെ മറുപടി എന്നും ഫിറോസ് ഓര്മ്മിക്കുന്നു.ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില് ആധിയും സങ്കടവും രേഖപ്പെടുത്തുന്നതോടൊപ്പം എത്രയും വേ?ഗം സുഖമാകട്ടെ എന്ന് പ്രാര്ത്ഥിക്കുകയും ചെയ്യുന്നുണ്ട് ഫിറോസ്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം: കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്.കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള് യുവജനോത്സവ വേദികളില് ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയില് എത്തുമ്പോള് ഏറ്റവും കൂടുതല് പ്രോത്സാഹിപ്പിച്ചവരില് ഒരാള്.ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു 18 വര്ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില് സര്ജറി മുറിയില് ഉള്ളത്.വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള് ഞാനും കേട്ടു.ചേച്ചി അപകട നില തരണം ചെയ്തു.ബാലുച്ചേട്ടന് സ്പൈനല് കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്.ബിപി ഒരുപാട് താഴെയും എല്ലുകള് ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സര്ജറിക്ക് കയറ്റിയിട്ടുണ്ട്.മലയാളക്കരയുടെ മുഴുവന് പ്രാര്ത്ഥനകളുണ്ട്.ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.പ്രളയ സമയത്തു ചേട്ടന് വിളിച്ചിരുന്നു.-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്.ഞാനും കൂടാം എന്റെ വയലിനുമായി.ക്യാമ്പുകളില് വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള് മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്ക്കുന്നു.നെഞ്ചില് കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി.മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള് ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.ആകെ സങ്കടം, ആധി ### Headline : മലയാളക്കരയുടെ മുഴുവന് പ്രാര്ത്ഥനകളുണ്ട്; ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ' ; കണ്ണുനിറയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആര്ജെ ഫിറോസ്
17
ലണ്ടൻ :ദിവസവും ആയിരക്കണക്കിന് ഡോളർ വരെ നേടിക്കൊണ്ടിരുന്ന ചൂടൻ പോൺ താരം , ഒരുപാട് യുവാക്കളെ കോരിത്തരിപ്പിച്ച താരം ഇപ്പോള് സുവിശേഷ പ്രാസംഗികയായിരിക്കുകയാണ്.വിശ്വസിക്കാനാകുന്നില്ല അല്ലെ?.മാത്രമല്ല മറ്റ് പോണ് താരങ്ങളെ നേര്വഴിക്ക് നടത്താനുള്ള ശ്രമവും ഇവര് നടത്തുന്നതായാണ് റിപ്പോർട്ട്.ബ്രിട്ടിണി ഡെ ല മോറയാണ് പോണ് താരത്തില് നിന്നും സുവിശേഷ പ്രാസംഗികയായി മാറിയിരിക്കുന്നത്.ജെന്ന പ്രസ്ലി എന്നാണ് ഇന്സ്ട്രിയില് ഇവര് അറിയപ്പെട്ടിരുന്നത്.ആറ് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു.പലപ്പോഴും വാടക കൊടുക്കാന് പോലും സാധിക്കാതെ വന്നപ്പോള് ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു.പിന്നീടാണ് താരം പോണ് ഇന്ഡസ്ട്രിയില് എത്തിപ്പെടുന്നത്.പിന്നീട് അങ്ങോട്ട് 375 പോണ് വീഡിയോകളില് താരം അഭിനയിച്ചു.ലോകത്തിലെ ഏറ്റവും ചൂടന് പോണ്താരം എന്നാണ് ഇവര് അറിയപ്പെട്ടിരുന്നത്.ആയിരക്കണക്കിന് ഡോളറുകള് ഒരു മാസം മയക്കുമരുന്നുകള്ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര് പറയുന്നു.31 വയസുള്ള ബ്രിട്ടണി പള്ളിയില് പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു.തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന് ഇവര് തീരുമാനിക്കുകയായിരുന്നു.മാത്രമല്ല പോണ് താരങ്ങളെ നേര്വഴിക്ക് നടത്തുവാനായും ഇവര് ശ്രമിച്ചു.16 വയസിലാണ് ബ്രിട്ടണി പോണ് ഇന്ഡസ്ട്രിയില് എത്തുന്നത്.സുഹൃത്തിനൊപ്പം മെക്സിക്കോയിലേക്കുള്ള യാത്രക്കിടയിലാണ് ബ്രിട്ടണിയുടെ ജീവിതം കീഴ്മേല് മറിയുന്നത്.ഒരു നൈറ്റ്ക്ലബ്ബില് എത്തിയ ശേഷം മദ്യപിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ് ജീവിതം ആരംഭിക്കുന്നത്.തുടര്ന്ന് താരം എത്തി ചേര്ന്നത് അഡള്ട്ട് ചിത്രം നിര്മ്മാതാക്കളുടെ പക്കല് ആയിരുന്നു.ഇതോടെ താരം കുപ്രസിദ്ധയായി.രണ്ട് മാസത്തിന് ശേഷം ഇവര് ഹെറോയിന് അടിമയായി.പിന്നീട് ആറ് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടണി പോണ് ഇന്ഡ്സ്ട്രിയോട് വിടപറയുകയായിരുന്നു.പിന്നീട് പള്ളിയും പ്രാര്ത്ഥനകളുമായി ജീവിക്കുകയായിരുന്നു ഇവര്.തുടര്ന്ന് സുവിശേഷ പ്രാസംഗികയായി മാറാനും മറ്റ് അഡള്ട് താരങ്ങളെ നേര്വഴിക്ക് നടത്താനും ശ്രമിക്കുകയാണ് ബ്രിട്ടണി.യേശു പോൺ താരങ്ങളെ സ്നേഹിക്കുന്നു എന്ന വാക്കുകൾ ഉള്ള ബുക്കുമായിട്ടാണ് ബ്രിട്ടണിയുടെ ഫോട്ടോ ഇപ്പോൾ പ്രചരിക്കുന്നത് കോടതി ഭാഷ മലയാളത്തില്: നടപടികള് വേഗത്തിലാക്കാൻ തീരുമാനം
അന്ന് ചൂടന് പോണ് താരം, ഇന്ന് സുവിശേഷ പ്രാസംഗിക; പോണ് താരങ്ങളെ നേര്വഴിക്ക് നടത്താനുറച്ചു മുന് താരം
https://timeskerala.com/archives/118375
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലണ്ടൻ :ദിവസവും ആയിരക്കണക്കിന് ഡോളർ വരെ നേടിക്കൊണ്ടിരുന്ന ചൂടൻ പോൺ താരം , ഒരുപാട് യുവാക്കളെ കോരിത്തരിപ്പിച്ച താരം ഇപ്പോള് സുവിശേഷ പ്രാസംഗികയായിരിക്കുകയാണ്.വിശ്വസിക്കാനാകുന്നില്ല അല്ലെ?.മാത്രമല്ല മറ്റ് പോണ് താരങ്ങളെ നേര്വഴിക്ക് നടത്താനുള്ള ശ്രമവും ഇവര് നടത്തുന്നതായാണ് റിപ്പോർട്ട്.ബ്രിട്ടിണി ഡെ ല മോറയാണ് പോണ് താരത്തില് നിന്നും സുവിശേഷ പ്രാസംഗികയായി മാറിയിരിക്കുന്നത്.ജെന്ന പ്രസ്ലി എന്നാണ് ഇന്സ്ട്രിയില് ഇവര് അറിയപ്പെട്ടിരുന്നത്.ആറ് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു.പലപ്പോഴും വാടക കൊടുക്കാന് പോലും സാധിക്കാതെ വന്നപ്പോള് ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു.പിന്നീടാണ് താരം പോണ് ഇന്ഡസ്ട്രിയില് എത്തിപ്പെടുന്നത്.പിന്നീട് അങ്ങോട്ട് 375 പോണ് വീഡിയോകളില് താരം അഭിനയിച്ചു.ലോകത്തിലെ ഏറ്റവും ചൂടന് പോണ്താരം എന്നാണ് ഇവര് അറിയപ്പെട്ടിരുന്നത്.ആയിരക്കണക്കിന് ഡോളറുകള് ഒരു മാസം മയക്കുമരുന്നുകള്ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര് പറയുന്നു.31 വയസുള്ള ബ്രിട്ടണി പള്ളിയില് പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു.തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന് ഇവര് തീരുമാനിക്കുകയായിരുന്നു.മാത്രമല്ല പോണ് താരങ്ങളെ നേര്വഴിക്ക് നടത്തുവാനായും ഇവര് ശ്രമിച്ചു.16 വയസിലാണ് ബ്രിട്ടണി പോണ് ഇന്ഡസ്ട്രിയില് എത്തുന്നത്.സുഹൃത്തിനൊപ്പം മെക്സിക്കോയിലേക്കുള്ള യാത്രക്കിടയിലാണ് ബ്രിട്ടണിയുടെ ജീവിതം കീഴ്മേല് മറിയുന്നത്.ഒരു നൈറ്റ്ക്ലബ്ബില് എത്തിയ ശേഷം മദ്യപിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ് ജീവിതം ആരംഭിക്കുന്നത്.തുടര്ന്ന് താരം എത്തി ചേര്ന്നത് അഡള്ട്ട് ചിത്രം നിര്മ്മാതാക്കളുടെ പക്കല് ആയിരുന്നു.ഇതോടെ താരം കുപ്രസിദ്ധയായി.രണ്ട് മാസത്തിന് ശേഷം ഇവര് ഹെറോയിന് അടിമയായി.പിന്നീട് ആറ് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടണി പോണ് ഇന്ഡ്സ്ട്രിയോട് വിടപറയുകയായിരുന്നു.പിന്നീട് പള്ളിയും പ്രാര്ത്ഥനകളുമായി ജീവിക്കുകയായിരുന്നു ഇവര്.തുടര്ന്ന് സുവിശേഷ പ്രാസംഗികയായി മാറാനും മറ്റ് അഡള്ട് താരങ്ങളെ നേര്വഴിക്ക് നടത്താനും ശ്രമിക്കുകയാണ് ബ്രിട്ടണി.യേശു പോൺ താരങ്ങളെ സ്നേഹിക്കുന്നു എന്ന വാക്കുകൾ ഉള്ള ബുക്കുമായിട്ടാണ് ബ്രിട്ടണിയുടെ ഫോട്ടോ ഇപ്പോൾ പ്രചരിക്കുന്നത് കോടതി ഭാഷ മലയാളത്തില്: നടപടികള് വേഗത്തിലാക്കാൻ തീരുമാനം ### Headline : അന്ന് ചൂടന് പോണ് താരം, ഇന്ന് സുവിശേഷ പ്രാസംഗിക; പോണ് താരങ്ങളെ നേര്വഴിക്ക് നടത്താനുറച്ചു മുന് താരം
18
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്
ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
https://www.malayalamexpress.in/archives/753891/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാളി.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ് ### Headline : ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
19
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില് എത്തി നില്ക്കുന്ന മഹാരാഷ്ട്ര യില് കോണ്ഗ്രസി നും എന്സിപിക്കും കനത്ത തിരിച്ചടി നല്കി ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു.ഇരു പാര്ട്ടികളില് നിന്നുമായി 3 എംഎല്എമാരാണ് ഞായറാഴ്ച ബിജെപിയില് ചേര്ന്നത്.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രണ്ടാം ഘട്ട മഹാജനദേശ് യാത്രയുടെ സമാപന ചടങ്ങില് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ബിജെപി പ്രവേശം.സതാരയില് നിന്നുള്ള കോണ്ഗ്രസ് എംഎല്എ ജയകുമാര് ഗൊരേ,മുന് എന്സിപി എംപി ധനഞ്ജയ് മഹ്ദിക് ,എംഎല്എയും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ തുല്ജാപൂര് മണ്ഡലം എംഎല്എ രാജ്നാഥ് സിംഗ് പാട്ടീല് എന്നിവരാണ് ബിജെപിയില് ചേര്ന്നത്.ഇവര്ക്കൊപ്പം രണ്ട് എന്ഡസിപി അംഗങ്ങളും ബിജെപിയില് ചേര്ന്നു.തിരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ ദിവസവുമെന്നോണമാണ് കോണ്ഗ്രസില് നിന്നും എന്സിപിയില് നിന്നും നേതാക്കള് ബിജെപിയിലേക്ക് ഒഴുകുന്നത്.എന്സിപി എംഎല് ശിവേന്ദ്ര സിംഗ് ബോസ്ലെ, സന്ദീപ് നായിക്, വൈഭവ് പിച്ചഡ് എന്നിവര് കഴിഞ്ഞ മാസം ബിജെപിയില് ചേര്ന്നിരുന്നു.ഇതുകൂടാതെ എംഎല്എമാരായ പാണ്ഡുരംഗ് ബറോറ, സച്ചിന് അഹിര് എന്നിവര് ശിവസേനയിലും ചേര്ന്നിരുന്നു.കോണ്ഗ്രസില് നിന്നും ഇതുവരെ 10 നേതാക്കളാണ് മഹാരാഷ്ട്രയില് പാര്ട്ടി വിട്ട് ബിജെപിയില് എത്തിയത്.ഇനി 15 എംഎല്എമാര് കൂടി ഉടന് ബിജെപിയില് എത്തുമെന്ന് നേതാക്കള് വെളുപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു.അതേസമം മഹാരാഷ്ട്രയില് ബിജെപി തങ്ങളുടെ വാതിലുകള് തുറന്നിട്ടാല് ശരദ് പവാറും പൃഥ്വിരാജ് ചൗഹാനും മാത്രമേ എന്സിപിയിലും കോണ്ഗ്രസിലും ബാക്കിയുണ്ടാവൂയെന്നും മറ്റുള്ളവര് എല്ലാം ബിജെപിയില് ചേരുമെന്നും അമിത് ഷാ വെല്ലുവിളിച്ചു
കോണ്ഗ്രസിനും എന്സിപിക്കും വീണ്ടും തിരിച്ചടി!! 3 എംഎല്എമാര് ബിജെപിയില് ചേര്ന്നു
https://malayalam.oneindia.com/news/india/three-more-leaders-from-ncp-and-congress-joins-bjp-232895.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില് എത്തി നില്ക്കുന്ന മഹാരാഷ്ട്ര യില് കോണ്ഗ്രസി നും എന്സിപിക്കും കനത്ത തിരിച്ചടി നല്കി ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു.ഇരു പാര്ട്ടികളില് നിന്നുമായി 3 എംഎല്എമാരാണ് ഞായറാഴ്ച ബിജെപിയില് ചേര്ന്നത്.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രണ്ടാം ഘട്ട മഹാജനദേശ് യാത്രയുടെ സമാപന ചടങ്ങില് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ബിജെപി പ്രവേശം.സതാരയില് നിന്നുള്ള കോണ്ഗ്രസ് എംഎല്എ ജയകുമാര് ഗൊരേ,മുന് എന്സിപി എംപി ധനഞ്ജയ് മഹ്ദിക് ,എംഎല്എയും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ തുല്ജാപൂര് മണ്ഡലം എംഎല്എ രാജ്നാഥ് സിംഗ് പാട്ടീല് എന്നിവരാണ് ബിജെപിയില് ചേര്ന്നത്.ഇവര്ക്കൊപ്പം രണ്ട് എന്ഡസിപി അംഗങ്ങളും ബിജെപിയില് ചേര്ന്നു.തിരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ ദിവസവുമെന്നോണമാണ് കോണ്ഗ്രസില് നിന്നും എന്സിപിയില് നിന്നും നേതാക്കള് ബിജെപിയിലേക്ക് ഒഴുകുന്നത്.എന്സിപി എംഎല് ശിവേന്ദ്ര സിംഗ് ബോസ്ലെ, സന്ദീപ് നായിക്, വൈഭവ് പിച്ചഡ് എന്നിവര് കഴിഞ്ഞ മാസം ബിജെപിയില് ചേര്ന്നിരുന്നു.ഇതുകൂടാതെ എംഎല്എമാരായ പാണ്ഡുരംഗ് ബറോറ, സച്ചിന് അഹിര് എന്നിവര് ശിവസേനയിലും ചേര്ന്നിരുന്നു.കോണ്ഗ്രസില് നിന്നും ഇതുവരെ 10 നേതാക്കളാണ് മഹാരാഷ്ട്രയില് പാര്ട്ടി വിട്ട് ബിജെപിയില് എത്തിയത്.ഇനി 15 എംഎല്എമാര് കൂടി ഉടന് ബിജെപിയില് എത്തുമെന്ന് നേതാക്കള് വെളുപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു.അതേസമം മഹാരാഷ്ട്രയില് ബിജെപി തങ്ങളുടെ വാതിലുകള് തുറന്നിട്ടാല് ശരദ് പവാറും പൃഥ്വിരാജ് ചൗഹാനും മാത്രമേ എന്സിപിയിലും കോണ്ഗ്രസിലും ബാക്കിയുണ്ടാവൂയെന്നും മറ്റുള്ളവര് എല്ലാം ബിജെപിയില് ചേരുമെന്നും അമിത് ഷാ വെല്ലുവിളിച്ചു ### Headline : കോണ്ഗ്രസിനും എന്സിപിക്കും വീണ്ടും തിരിച്ചടി!! 3 എംഎല്എമാര് ബിജെപിയില് ചേര്ന്നു
20
ഡെന്നീസ് 30 2017, 11:39 തിരുവനന്തപുരം: എംഎൽഎയ്ക്കും സബ് കളക്ടർക്കും പ്രണയസാക്ഷാത്ക്കാരം.അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരായി.കന്യാകുമാരിക്ക് സമീപം തക്കല ശ്രീ കുമാരകോവിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും രാവിലെ 9.30നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിൽ കെഎസ് ശബരീനാഥൻ ദിവ്യ എസ് അയ്യരെ താലി ചാർത്തി.അന്തരിച്ച മുൻ നിയമസഭ സ്പീക്കർ ജി കാർത്തികേയന്റെയും എംടി സുലേഖയുടെയും മകനാണ് കെഎസ് ശബരീനാഥൻ.തിരുവനന്തപുരം പാൽക്കുളങ്ങര ശ്രീചക്രയിൽ പിഎസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ എസ് അയ്യർ.കുമാരകോവിലിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീഷൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, ആന്റോ ആന്റണി എംപി, എസ് രാജേന്ദ്രൻ, ടിപി ശ്രീനിവാസൻ, ബിജു പ്രഭാകർ ഐഎഎസ് തുടങ്ങിയവരും പങ്കെടുത്തു.ഉച്ചയോടെ തക്കലയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങും.ശേഷം വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാരം നടക്കും.അരുവിക്കര നിയോജക മണ്ഡലത്തിലെ വിവാഹ സൽക്കാരം ജൂലായ് 2 ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആര്യനാട് ഓഡിറ്റോറിയത്തിലും നടക്കും
എംഎൽഎ സബ് കളക്ടറെ താലി ചാർത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി, ലളിതമായ ചടങ്ങുകൾ
https://malayalam.oneindia.com/news/kerala/ks-sabarinathan-divya-s-iyyer-got-married-175236.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡെന്നീസ് 30 2017, 11:39 തിരുവനന്തപുരം: എംഎൽഎയ്ക്കും സബ് കളക്ടർക്കും പ്രണയസാക്ഷാത്ക്കാരം.അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരായി.കന്യാകുമാരിക്ക് സമീപം തക്കല ശ്രീ കുമാരകോവിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും രാവിലെ 9.30നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിൽ കെഎസ് ശബരീനാഥൻ ദിവ്യ എസ് അയ്യരെ താലി ചാർത്തി.അന്തരിച്ച മുൻ നിയമസഭ സ്പീക്കർ ജി കാർത്തികേയന്റെയും എംടി സുലേഖയുടെയും മകനാണ് കെഎസ് ശബരീനാഥൻ.തിരുവനന്തപുരം പാൽക്കുളങ്ങര ശ്രീചക്രയിൽ പിഎസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ എസ് അയ്യർ.കുമാരകോവിലിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീഷൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, ആന്റോ ആന്റണി എംപി, എസ് രാജേന്ദ്രൻ, ടിപി ശ്രീനിവാസൻ, ബിജു പ്രഭാകർ ഐഎഎസ് തുടങ്ങിയവരും പങ്കെടുത്തു.ഉച്ചയോടെ തക്കലയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങും.ശേഷം വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാരം നടക്കും.അരുവിക്കര നിയോജക മണ്ഡലത്തിലെ വിവാഹ സൽക്കാരം ജൂലായ് 2 ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആര്യനാട് ഓഡിറ്റോറിയത്തിലും നടക്കും ### Headline : എംഎൽഎ സബ് കളക്ടറെ താലി ചാർത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി, ലളിതമായ ചടങ്ങുകൾ
21
മുംബൈ: മഹാരാഷ്ട്ര നിയമസഭയില് പ്രതിപക്ഷ നേതാവിന്റെ ജോലി കൃത്യമായി ചെയ്യാന് ദേവേന്ദ്ര ഫട്നാവിസ് തയ്യാറാവണമെന്ന് ശിവസേന.മുഖപത്രമായ സാമ്നയിലാണ് ഫട്നാവിസിനെ പരിഹസിച്ചിരിക്കുന്നത്.ഫട്നാവിസ് ബജറ്റ് സെഷന് തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്.പുതിയ സര്ക്കാരിന്റെ പ്രവര്ത്തനത്തെ ആദ്യ ബജറ്റ് സെഷനില് തന്നെ തടസ്സപ്പെടുത്താനാണ് ഫട്നാവിസ് ശ്രമിച്ചതെന്നും ശിവസേന കുറ്റപ്പെടുത്തി.പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ജോലി കൃത്യമായി നിര്വഹിച്ചാല്, ജനങ്ങളും ഓഫീസര്മാരും അദ്ദേഹത്തെ സമീപിക്കും.മുഖ്യമന്ത്രിയെ പോലെ തന്നെ പ്രതിപക്ഷ നേതാവിനെയും ജനങ്ങള് പ്രശംസിക്കും.അപ്പോള് മുഖ്യമന്ത്രിക്ക് തുല്യനായി അദ്ദേഹവും പരിഗണിക്കപ്പെടും.എന്നാല് പല കാര്യങ്ങളിലും അദ്ദേഹത്തിന് പരിമിതമായ അറിവുകള് മാത്രമാണ് ഉള്ളതെന്നും സാമ്നയിലെ ലേഖനത്തില് കുറ്റപ്പെടുത്തുന്നു.മഹാവികാസ് അഗാഡിയിലെ നേതാക്കളുമായി അദ്ദേഹം സംസാരിക്കണം.അവരില് നിന്ന് ചില പാഠങ്ങള് പഠിക്കാനുണ്ട്.അതേസമയം സഖ്യലെ മൂന്ന് പാര്ട്ടികളും തമ്മില് ചര്ച്ചകളൊന്നും നടക്കുന്നില്ലെന്ന ഫട്നാവിസിന്റെ ആരോപണം തള്ളിക്കളയുന്നതായും ശിവസേന പറഞ്ഞു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ചടങ്ങില് സംസ്ഥാനത്തെ കാര്യങ്ങള് ചര്ച്ച ചെയ്യാന് ഫട്നാവിസ് എത്തിയില്ല.അദ്ദേഹം വന്നിരുന്നെങ്കില് മഹാരാഷ്ട്രയുടെ നല്ലതിന് വേണ്ടി ചര്ച്ചകള് നടക്കുമായിരുന്നുവെന്നും ശിവസേന പറഞ്ഞു.മഹാസഖ്യത്തില് യാതൊരു പ്രശ്നങ്ങളുമില്ല.സര്ക്കാരിനെ അഞ്ച് വര്ഷത്തേക്ക് നയിക്കുകയാണ് സഖ്യത്തിലെ ഓരോ നേതാവും ചിന്തിക്കുന്നത്.പ്രതിപക്ഷത്തിന് ഇതുമായി ചേര്ന്ന് പോകാനാവില്ലെങ്കില്, ഒന്നും പറയാനില്ല.80 മണിക്കൂര് ഫട്നാവിസും മുഖ്യമന്ത്രിയായിരുന്നു.അന്ന് എന്ഫോഴ്സ്മെന്റുമായി പോലും അദ്ദേഹം ചര്ച്ച നടത്തിയിരുന്നു.എന്നാല് അന്ന് പ്രതിപക്ഷത്തിരുന്ന എന്സിപി, കോണ്ഗ്രസ്, ശിവസേന എന്നിവരുമായി ഒരു ചര്ച്ച പോലും നടത്തിയില്ലെന്നും ശിവസേന പറഞ്ഞു
മഹാരാഷ്ട്രയില് പ്രതിപക്ഷ നേതാവിന്റെ പണി കൃത്യമായി എടുക്കണം... ഫട്നാവിസിനെ ട്രോളി ശിവസേന
https://malayalam.oneindia.com/news/india/shiv-sena-taunts-fadnavis-on-80-hour-tenure-242721.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്ര നിയമസഭയില് പ്രതിപക്ഷ നേതാവിന്റെ ജോലി കൃത്യമായി ചെയ്യാന് ദേവേന്ദ്ര ഫട്നാവിസ് തയ്യാറാവണമെന്ന് ശിവസേന.മുഖപത്രമായ സാമ്നയിലാണ് ഫട്നാവിസിനെ പരിഹസിച്ചിരിക്കുന്നത്.ഫട്നാവിസ് ബജറ്റ് സെഷന് തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്.പുതിയ സര്ക്കാരിന്റെ പ്രവര്ത്തനത്തെ ആദ്യ ബജറ്റ് സെഷനില് തന്നെ തടസ്സപ്പെടുത്താനാണ് ഫട്നാവിസ് ശ്രമിച്ചതെന്നും ശിവസേന കുറ്റപ്പെടുത്തി.പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ജോലി കൃത്യമായി നിര്വഹിച്ചാല്, ജനങ്ങളും ഓഫീസര്മാരും അദ്ദേഹത്തെ സമീപിക്കും.മുഖ്യമന്ത്രിയെ പോലെ തന്നെ പ്രതിപക്ഷ നേതാവിനെയും ജനങ്ങള് പ്രശംസിക്കും.അപ്പോള് മുഖ്യമന്ത്രിക്ക് തുല്യനായി അദ്ദേഹവും പരിഗണിക്കപ്പെടും.എന്നാല് പല കാര്യങ്ങളിലും അദ്ദേഹത്തിന് പരിമിതമായ അറിവുകള് മാത്രമാണ് ഉള്ളതെന്നും സാമ്നയിലെ ലേഖനത്തില് കുറ്റപ്പെടുത്തുന്നു.മഹാവികാസ് അഗാഡിയിലെ നേതാക്കളുമായി അദ്ദേഹം സംസാരിക്കണം.അവരില് നിന്ന് ചില പാഠങ്ങള് പഠിക്കാനുണ്ട്.അതേസമയം സഖ്യലെ മൂന്ന് പാര്ട്ടികളും തമ്മില് ചര്ച്ചകളൊന്നും നടക്കുന്നില്ലെന്ന ഫട്നാവിസിന്റെ ആരോപണം തള്ളിക്കളയുന്നതായും ശിവസേന പറഞ്ഞു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ചടങ്ങില് സംസ്ഥാനത്തെ കാര്യങ്ങള് ചര്ച്ച ചെയ്യാന് ഫട്നാവിസ് എത്തിയില്ല.അദ്ദേഹം വന്നിരുന്നെങ്കില് മഹാരാഷ്ട്രയുടെ നല്ലതിന് വേണ്ടി ചര്ച്ചകള് നടക്കുമായിരുന്നുവെന്നും ശിവസേന പറഞ്ഞു.മഹാസഖ്യത്തില് യാതൊരു പ്രശ്നങ്ങളുമില്ല.സര്ക്കാരിനെ അഞ്ച് വര്ഷത്തേക്ക് നയിക്കുകയാണ് സഖ്യത്തിലെ ഓരോ നേതാവും ചിന്തിക്കുന്നത്.പ്രതിപക്ഷത്തിന് ഇതുമായി ചേര്ന്ന് പോകാനാവില്ലെങ്കില്, ഒന്നും പറയാനില്ല.80 മണിക്കൂര് ഫട്നാവിസും മുഖ്യമന്ത്രിയായിരുന്നു.അന്ന് എന്ഫോഴ്സ്മെന്റുമായി പോലും അദ്ദേഹം ചര്ച്ച നടത്തിയിരുന്നു.എന്നാല് അന്ന് പ്രതിപക്ഷത്തിരുന്ന എന്സിപി, കോണ്ഗ്രസ്, ശിവസേന എന്നിവരുമായി ഒരു ചര്ച്ച പോലും നടത്തിയില്ലെന്നും ശിവസേന പറഞ്ഞു ### Headline : മഹാരാഷ്ട്രയില് പ്രതിപക്ഷ നേതാവിന്റെ പണി കൃത്യമായി എടുക്കണം... ഫട്നാവിസിനെ ട്രോളി ശിവസേന
22
മക്ക: ഈ വര്ഷത്തെ ഹജ്ജ് കര്മത്തിനായി വിദേശ രാജ്യങ്ങളില് നിന്നെത്തിയത് 16.8 ലക്ഷം തീര്ഥാടകര്.കഴിഞ്ഞ വര്ഷത്തേക്കാള് രണ്ട് ശതമാനത്തിന്റെ വര്ധനവാണ് ഇത്തവണയുണ്ടായതെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം മേധാവി ജനറല് സുലൈമാന് ബിന് അബ്ദുല് അസീസ് അല് യഹ്യ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.വ്യോമ, കര, കടല് മാര്ഗ്ഗങ്ങളിലൂടെയുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്ത്തിയായതായും അദ്ദേഹം പറഞ്ഞു.ഈ വര്ഷം വ്യാഴാഴ്ച്ച ഉച്ചവരെയായി 16,84,629 വിദേശ ഹാജിമാരാണ് മക്കയിലും മദീനയിലുമായി എത്തിയത്.വിദേശ ഹാജിമാരുടെ വരവ് പൂര്ത്തിയായതോടെ ജിദ്ദ അന്ത്രാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്മിനല് താല്കാലികമായി അടച്ചു.ഇനി ഹജ്ജ് തീര്ഥാടനച്ചടങ്ങുകള്ക്കു ശേഷമാണ് ടെര്മിനല് പ്രവര്ത്തനം പുനരാരംഭിക്കുക.ജിദ്ദ, മദീന, തായിഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്മിനല് വഴി 15,84,085 വിദേശ ഹാജിമാരാണ് എത്തിച്ചേര്ന്നത്.കര അതിര്ത്തികള് വഴി 84,381 തീര്ഥാടകരും കപ്പല് മാര്ഗ്ഗം 16,163 പേരും പുണ്യഭൂമിയിലേക്കെത്തി.റെക്കോര്ഡ് ക്രമീകരണങ്ങളോടെ ചുരുങ്ങിയ സമയത്തിനുള്ളില് തന്നെ തീര്ത്ഥാടകര്ക്ക് എമിേ്രഗഷന് നടപടികള് പൂര്ത്തിയാക്കി വിമാനത്താവളത്തില് നിന്നും പുറത്തിറങ്ങാന് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വര്ഷം മൂന്നു മണിക്കൂറോളം എടുത്ത എമിഗ്രേഷന് നടപടികള്ക്ക് ഇത്തവണ 25 മിനുട്ട് മാത്രമേ ആവശ്യമായി വന്നുള്ളൂ.ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ വര്ഷം പുതുതായി നടപ്പിലാക്കിയ മക്ക റോഡ് പദ്ധതിയുടെ ഭാഗമായി 103,057 തീര്ഥാടകര് ഹജ്ജ് കര്മത്തിനായി എത്തി.ക്വലാലംപൂര്, ജക്കാര്ത്ത വിമാനത്താവളങ്ങളില് നിന്നാണ് ഇവര് എത്തിയത്.സൗദിയില് വിമാനം ഇറങ്ങിയ ശേഷം പൂര്ത്തിയാക്കേണ്ട ഇമിഗ്രേഷന് പരിശോധനകള്, കസ്റ്റംസ് ക്ലിയറന്സ്, മെഡിക്കല് പരിശോധന, ലഗേജ് പരിശോധന തുടങ്ങിയ നടപടികളെല്ലാം സ്വന്തം നാട്ടിലെ വിമാനത്താവളത്തില് വച്ചുതന്നെ പൂര്ത്തീകരിക്കുന്ന രീതിയാണ് മക്ക റോഡ് പദ്ധതി.വിഷന് 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന നാഷനല് ട്രാന്സ്ഫോര്മേഷന് പ്രോഗ്രാമിന്റെ ഭാഗമായാണ് മക്ക റോഡ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു
ഹജ്ജ് തീര്ഥാടനത്തിനായി വിദേശരാജ്യങ്ങളില് നിന്നുള്ളവരുടെ വരവ് പൂര്ത്തിയായി
https://malayalam.oneindia.com/news/international/foreign-haj-pilgrims-arrival-complete-207836.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മക്ക: ഈ വര്ഷത്തെ ഹജ്ജ് കര്മത്തിനായി വിദേശ രാജ്യങ്ങളില് നിന്നെത്തിയത് 16.8 ലക്ഷം തീര്ഥാടകര്.കഴിഞ്ഞ വര്ഷത്തേക്കാള് രണ്ട് ശതമാനത്തിന്റെ വര്ധനവാണ് ഇത്തവണയുണ്ടായതെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം മേധാവി ജനറല് സുലൈമാന് ബിന് അബ്ദുല് അസീസ് അല് യഹ്യ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.വ്യോമ, കര, കടല് മാര്ഗ്ഗങ്ങളിലൂടെയുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്ത്തിയായതായും അദ്ദേഹം പറഞ്ഞു.ഈ വര്ഷം വ്യാഴാഴ്ച്ച ഉച്ചവരെയായി 16,84,629 വിദേശ ഹാജിമാരാണ് മക്കയിലും മദീനയിലുമായി എത്തിയത്.വിദേശ ഹാജിമാരുടെ വരവ് പൂര്ത്തിയായതോടെ ജിദ്ദ അന്ത്രാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്മിനല് താല്കാലികമായി അടച്ചു.ഇനി ഹജ്ജ് തീര്ഥാടനച്ചടങ്ങുകള്ക്കു ശേഷമാണ് ടെര്മിനല് പ്രവര്ത്തനം പുനരാരംഭിക്കുക.ജിദ്ദ, മദീന, തായിഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്മിനല് വഴി 15,84,085 വിദേശ ഹാജിമാരാണ് എത്തിച്ചേര്ന്നത്.കര അതിര്ത്തികള് വഴി 84,381 തീര്ഥാടകരും കപ്പല് മാര്ഗ്ഗം 16,163 പേരും പുണ്യഭൂമിയിലേക്കെത്തി.റെക്കോര്ഡ് ക്രമീകരണങ്ങളോടെ ചുരുങ്ങിയ സമയത്തിനുള്ളില് തന്നെ തീര്ത്ഥാടകര്ക്ക് എമിേ്രഗഷന് നടപടികള് പൂര്ത്തിയാക്കി വിമാനത്താവളത്തില് നിന്നും പുറത്തിറങ്ങാന് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വര്ഷം മൂന്നു മണിക്കൂറോളം എടുത്ത എമിഗ്രേഷന് നടപടികള്ക്ക് ഇത്തവണ 25 മിനുട്ട് മാത്രമേ ആവശ്യമായി വന്നുള്ളൂ.ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ വര്ഷം പുതുതായി നടപ്പിലാക്കിയ മക്ക റോഡ് പദ്ധതിയുടെ ഭാഗമായി 103,057 തീര്ഥാടകര് ഹജ്ജ് കര്മത്തിനായി എത്തി.ക്വലാലംപൂര്, ജക്കാര്ത്ത വിമാനത്താവളങ്ങളില് നിന്നാണ് ഇവര് എത്തിയത്.സൗദിയില് വിമാനം ഇറങ്ങിയ ശേഷം പൂര്ത്തിയാക്കേണ്ട ഇമിഗ്രേഷന് പരിശോധനകള്, കസ്റ്റംസ് ക്ലിയറന്സ്, മെഡിക്കല് പരിശോധന, ലഗേജ് പരിശോധന തുടങ്ങിയ നടപടികളെല്ലാം സ്വന്തം നാട്ടിലെ വിമാനത്താവളത്തില് വച്ചുതന്നെ പൂര്ത്തീകരിക്കുന്ന രീതിയാണ് മക്ക റോഡ് പദ്ധതി.വിഷന് 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന നാഷനല് ട്രാന്സ്ഫോര്മേഷന് പ്രോഗ്രാമിന്റെ ഭാഗമായാണ് മക്ക റോഡ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു ### Headline : ഹജ്ജ് തീര്ഥാടനത്തിനായി വിദേശരാജ്യങ്ങളില് നിന്നുള്ളവരുടെ വരവ് പൂര്ത്തിയായി
23
കർഷകർക്ക് നാല് ശതമാനം പലിശയിൽ സ്വർണ്ണ വായ്പ നൽകിയിരുന്ന പദ്ധതി നിർത്തലാക്കിയതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കും.അനർഹരെ കണ്ടത്തി ഒഴിവാക്കുന്നതിന് പകരം എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.സർക്കാർ സബ്സിഡിയോടു കൂടിയുള്ള കാർഷിക വായ്പാ പദ്ധതി അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കർഷകരെയാണ് ബാധിക്കുക.കേന്ദ്ര നിർദേശ പ്രകാരം ബാങ്കുകൾ നടപടി തുടങ്ങുകയും ചെയ്തു.ഇതിനെ തുടർന്നാണ് തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്.നാല് ശതമാനം പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ കർഷകർക്ക് സ്വർണ്ണ വായ്പയായി ലഭിക്കുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതായത്.കേന്ദ്രത്തിന്റേത് കർഷകദ്രോഹ നയമാണെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.മുഴുവൻ കർഷകരെയും കിസാൻ ക്രെഡിറ്റ് കാർഡിലേക്ക് കൊണ്ടുവരണമെന്നാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശം.അതിന്റെ വായ്പാ പരിധി 1.60 രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപയാക്കണം.കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് സ്വർണ്ണ വായ്പാ സൗകര്യവും ഒരുക്കണമെന്നും കൃഷി വകുപ്പ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
കർഷകർക്ക് കുറഞ്ഞ പലിശയിൽ സ്വർണ്ണ വായ്പ; പദ്ധതി നിർത്തലാക്കിയതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് സംസ്ഥാന സർക്കാർ
https://www.malayalamexpress.in/archives/982945/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കർഷകർക്ക് നാല് ശതമാനം പലിശയിൽ സ്വർണ്ണ വായ്പ നൽകിയിരുന്ന പദ്ധതി നിർത്തലാക്കിയതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കും.അനർഹരെ കണ്ടത്തി ഒഴിവാക്കുന്നതിന് പകരം എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.സർക്കാർ സബ്സിഡിയോടു കൂടിയുള്ള കാർഷിക വായ്പാ പദ്ധതി അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കർഷകരെയാണ് ബാധിക്കുക.കേന്ദ്ര നിർദേശ പ്രകാരം ബാങ്കുകൾ നടപടി തുടങ്ങുകയും ചെയ്തു.ഇതിനെ തുടർന്നാണ് തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്.നാല് ശതമാനം പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ കർഷകർക്ക് സ്വർണ്ണ വായ്പയായി ലഭിക്കുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതായത്.കേന്ദ്രത്തിന്റേത് കർഷകദ്രോഹ നയമാണെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.മുഴുവൻ കർഷകരെയും കിസാൻ ക്രെഡിറ്റ് കാർഡിലേക്ക് കൊണ്ടുവരണമെന്നാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശം.അതിന്റെ വായ്പാ പരിധി 1.60 രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപയാക്കണം.കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് സ്വർണ്ണ വായ്പാ സൗകര്യവും ഒരുക്കണമെന്നും കൃഷി വകുപ്പ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ### Headline : കർഷകർക്ക് കുറഞ്ഞ പലിശയിൽ സ്വർണ്ണ വായ്പ; പദ്ധതി നിർത്തലാക്കിയതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് സംസ്ഥാന സർക്കാർ
24
ിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നു ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തില് മോഡിയുടെ വാഗ്ദാനം.ന്യൂഡല്ഹി: ഭരണത്തിലേറാനായി ബിജെപിയും നരേന്ദ്ര മോഡിയും വാഗ്ദാനം ചെയ്ത കള്ളപ്പണം തിരിച്ചെത്തിക്കല് പാഴ്വാക്കായി.സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വര്ധിച്ച് 7,000 കോടി രൂപയായതായി പുതിയ കണക്ക്.ഇതോടെ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞു.സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നു ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തില് മോഡിയുടെ വാഗ്ദാനം.അധികാരത്തിലെത്തിയ ശേഷം നടത്തിയ നോട്ട് നിരോധന പ്രഖ്യാപനത്തിനു പിന്നില് കള്ളപ്പണവേട്ടയാണെന്നായിരുന്നു സര്ക്കാരിന്റെ ന്യായീകരണം.എന്നാല് അധികാരത്തിലെത്തി നാലാം വര്ഷമായിട്ടും വിദേശത്തേക്കുള്ള കള്ളപ്പണമൊഴുക്കിന് തടയിടാന് സര്ക്കാരിനായിട്ടില്ല.സ്വിസ് നാഷണല് ബാങ്ക് (എസ്എന്ബി) വ്യാഴാഴ്ച പുറത്തിറക്കിയ വാര്ഷികവിവരറിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2017 വര്ഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തില് 3 % വളര്ച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണല് ബാങ്ക് പുറത്തിറക്കിയ കണക്കില് പറയുന്നു.2016 ല് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു.എന്നാല് 2017ലെത്തിയപ്പോള് ഇത് 7000 കോടിയായി വര്ധിക്കുകയായിരുന്നു.കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള് ഉടനടി കൈമാറുന്നതിന് സ്വിസ് സര്ക്കാരും ഇന്ത്യയുമായി ധാരണയായതിന് പിന്നാലെയാണ് നിക്ഷേപം വര്ധിച്ച റിപ്പോര്ട്ട് പുറത്തുവരുന്നത്.ഇപ്പോള് പുറത്തുവിട്ട കണക്കുകളില് ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള് മാത്രമാണ് ഉള്പ്പെടുത്തിയിട്ടുള്ളത്.മറ്റുരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില് ഇന്ത്യക്കാര് നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങള് ഇതില് ഉള്പ്പെടുത്തിയിട്ടില്ല
മോഡിയുടെ ആ വാഗ്ദാനവും പാഴായി; നോട്ട് നിരോധനം കള്ളപ്പണം വര്ധിപ്പിച്ചു
https://bignewskerala.com/2018/06/30/modi-black-money/622/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നു ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തില് മോഡിയുടെ വാഗ്ദാനം.ന്യൂഡല്ഹി: ഭരണത്തിലേറാനായി ബിജെപിയും നരേന്ദ്ര മോഡിയും വാഗ്ദാനം ചെയ്ത കള്ളപ്പണം തിരിച്ചെത്തിക്കല് പാഴ്വാക്കായി.സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വര്ധിച്ച് 7,000 കോടി രൂപയായതായി പുതിയ കണക്ക്.ഇതോടെ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞു.സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നു ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തില് മോഡിയുടെ വാഗ്ദാനം.അധികാരത്തിലെത്തിയ ശേഷം നടത്തിയ നോട്ട് നിരോധന പ്രഖ്യാപനത്തിനു പിന്നില് കള്ളപ്പണവേട്ടയാണെന്നായിരുന്നു സര്ക്കാരിന്റെ ന്യായീകരണം.എന്നാല് അധികാരത്തിലെത്തി നാലാം വര്ഷമായിട്ടും വിദേശത്തേക്കുള്ള കള്ളപ്പണമൊഴുക്കിന് തടയിടാന് സര്ക്കാരിനായിട്ടില്ല.സ്വിസ് നാഷണല് ബാങ്ക് (എസ്എന്ബി) വ്യാഴാഴ്ച പുറത്തിറക്കിയ വാര്ഷികവിവരറിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2017 വര്ഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തില് 3 % വളര്ച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണല് ബാങ്ക് പുറത്തിറക്കിയ കണക്കില് പറയുന്നു.2016 ല് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു.എന്നാല് 2017ലെത്തിയപ്പോള് ഇത് 7000 കോടിയായി വര്ധിക്കുകയായിരുന്നു.കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള് ഉടനടി കൈമാറുന്നതിന് സ്വിസ് സര്ക്കാരും ഇന്ത്യയുമായി ധാരണയായതിന് പിന്നാലെയാണ് നിക്ഷേപം വര്ധിച്ച റിപ്പോര്ട്ട് പുറത്തുവരുന്നത്.ഇപ്പോള് പുറത്തുവിട്ട കണക്കുകളില് ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള് മാത്രമാണ് ഉള്പ്പെടുത്തിയിട്ടുള്ളത്.മറ്റുരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില് ഇന്ത്യക്കാര് നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങള് ഇതില് ഉള്പ്പെടുത്തിയിട്ടില്ല ### Headline : മോഡിയുടെ ആ വാഗ്ദാനവും പാഴായി; നോട്ട് നിരോധനം കള്ളപ്പണം വര്ധിപ്പിച്ചു
25
ദില്ലി: സിഖ് വിരുദ്ധ കലാപത്തില് ശിക്ഷിപ്പെട്ട മുതിര്ന്ന കോണ്ഗ്രസ് നേതാവ് സജ്ജന് കുമാര് പാര്ട്ടി വിട്ടു.കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിക്ക് കത്തെഴുതിയ ശേഷമാണ് പാര്ട്ടി വിട്ടത്.കേസില് ശിക്ഷിക്കപ്പെട്ടതിനാല് പാര്ട്ടിയില് ധാര്മികമായി തുടരാന് അവകാശമില്ലെന്ന് സജ്ജന്കുമാര് പറഞ്ഞു.അതേസമയം അദ്ദേഹത്തില് നിന്ന് രാജി സ്വീകരിക്കാന് രാഹുല് ഗാന്ധിയോട് മുതിര്ന്ന നേതാക്കള് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തില് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തില് നിന്ന് രാജി വാങ്ങണമെന്ന് ആവശ്യപ്പെട്ടത്.കോണ്ഗ്രസില് ഒരു കാലത്ത് ഏറ്റവും ശക്തനായ നേതാവായിരുന്ന സജ്ജന്കുമാറിനെ 2009 മുതാണ് കോണ്ഗ്രസ് തഴയാന് തുടങ്ങിയത്.നേരത്തെ അദ്ദേഹത്തെ കോടതി വെറുതെ വിട്ടപ്പോള് പാര്ട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല് പുതിയ വിധിയോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായിരിക്കുകയാണ്.അതിനിടെ സജ്ജന്കുമാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അമിത് ഷാ.കോണ്ഗ്രസിന്റെ ഒത്താശയോടെയാണ് സജ്ജന്കുമാര് കൊലപാതകങ്ങള് ചെയ്തിരുന്നതെന്ന് അമിത് ഷാ പറഞ്ഞു.ഇത്രയും കാലം കലാപബാധിതര്ക്ക് നീതി ലഭിക്കാത്തത് കോണ്ഗ്രസ് കാരണമാണെന്നും ഷാ വ്യക്തമാക്കി.സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പലരെയും കൂട്ടക്കൊല ചെയ്തെന്നും അമിത് ഷാ ആരോപിച്ചു
രാഹുലിന് കത്തെഴുതി സജ്ജന് കുമാര്.... കോണ്ഗ്രസ് വിട്ടു... പാര്ട്ടിയില് തുടരില്ല
https://malayalam.oneindia.com/news/india/sajjan-kumar-quits-congress-215809.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: സിഖ് വിരുദ്ധ കലാപത്തില് ശിക്ഷിപ്പെട്ട മുതിര്ന്ന കോണ്ഗ്രസ് നേതാവ് സജ്ജന് കുമാര് പാര്ട്ടി വിട്ടു.കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിക്ക് കത്തെഴുതിയ ശേഷമാണ് പാര്ട്ടി വിട്ടത്.കേസില് ശിക്ഷിക്കപ്പെട്ടതിനാല് പാര്ട്ടിയില് ധാര്മികമായി തുടരാന് അവകാശമില്ലെന്ന് സജ്ജന്കുമാര് പറഞ്ഞു.അതേസമയം അദ്ദേഹത്തില് നിന്ന് രാജി സ്വീകരിക്കാന് രാഹുല് ഗാന്ധിയോട് മുതിര്ന്ന നേതാക്കള് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തില് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തില് നിന്ന് രാജി വാങ്ങണമെന്ന് ആവശ്യപ്പെട്ടത്.കോണ്ഗ്രസില് ഒരു കാലത്ത് ഏറ്റവും ശക്തനായ നേതാവായിരുന്ന സജ്ജന്കുമാറിനെ 2009 മുതാണ് കോണ്ഗ്രസ് തഴയാന് തുടങ്ങിയത്.നേരത്തെ അദ്ദേഹത്തെ കോടതി വെറുതെ വിട്ടപ്പോള് പാര്ട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല് പുതിയ വിധിയോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായിരിക്കുകയാണ്.അതിനിടെ സജ്ജന്കുമാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അമിത് ഷാ.കോണ്ഗ്രസിന്റെ ഒത്താശയോടെയാണ് സജ്ജന്കുമാര് കൊലപാതകങ്ങള് ചെയ്തിരുന്നതെന്ന് അമിത് ഷാ പറഞ്ഞു.ഇത്രയും കാലം കലാപബാധിതര്ക്ക് നീതി ലഭിക്കാത്തത് കോണ്ഗ്രസ് കാരണമാണെന്നും ഷാ വ്യക്തമാക്കി.സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പലരെയും കൂട്ടക്കൊല ചെയ്തെന്നും അമിത് ഷാ ആരോപിച്ചു ### Headline : രാഹുലിന് കത്തെഴുതി സജ്ജന് കുമാര്.... കോണ്ഗ്രസ് വിട്ടു... പാര്ട്ടിയില് തുടരില്ല
26
കണ്ണൂര്: കണ്ണൂര് കോര്പറേഷനില് ഡെപ്യൂട്ടി മേയര്ക്കെതിരെ എല്.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.എല്ഡിഎഫ് അംഗങ്ങളായ 26 പേരും വോട്ട് രേഖപ്പെടുത്തിയെങ്കിലും 55 അംഗങ്ങളുള്ള കൗണ്സിലില് ഭൂരിപക്ഷം ലഭിക്കാത്തതിനാല് പ്രമേയം പരാജയപ്പെടുകയായിരുന്നു.യു.ഡി.എഫ് വിട്ടുനിന്ന തെരഞ്ഞെടുപ്പില് അവിശ്വാസം പാസാകാനുള്ള 28 വോട്ട് ലഭിക്കാത്തതോടെ യോഗത്തില് അധ്യക്ഷനായ ജില്ലാ കലക്ടര് ടി.വി സുഭാഷ് നടപടിക്രമങ്ങള് അവസാനിപ്പിച്ച് അവിശ്വാസം പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.പാലാ ഉപതിരഞ്ഞെടുപ്പ്: എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി, ബിജെപിക്ക് വിജയപ്രതീക്ഷയെന്ന്!! തിങ്കളാഴ്ച്ച രാവിലെ 9.30 ഓടെയാണ് കലക്ടറുടെ അധ്യക്ഷതയില് വോട്ടെടുപ്പ് നടന്നത്.എല്.ഡി.എഫ് അംഗങ്ങളെല്ലാം നേരത്തെ ഹാളിനകത്തെത്തിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ ഡെപ്യൂട്ടി മേയര് പി.കെ രാഗേഷ് ഉള്പ്പെടെ യു.ഡി.എഫ് ബഹിഷ്കരിക്കുകയായിരുന്നു.ഈ മാസം നാലിന് മേയര് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്.ഡി.എഫ് ഡെപ്യൂട്ടി മേയര്ക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്.നാടകീയ നീക്കങ്ങള്ക്കൊടുവില് പി.കെ രാഗേഷിനെ ഒപ്പം ചേര്ത്ത് യു.ഡി.എഫ് ഭരണത്തില് കാലുറപ്പിക്കുകയായിരുന്നു.അവിശ്വാസം കൊണ്ടുവരാനുള്ള യോഗത്തില് നിന്നും യു.ഡി.എഫ് അംഗങ്ങള് വിട്ടു നിന്നതോടെ പി.കെ രാഗേഷ് തന്നെയായിരിക്കും ഇനിയുള്ള ഭരണത്തില് ഡെപ്യൂട്ടി മേയറായി തുടരുക.28 അംഗങ്ങളുള്ള യു.ഡി.എഫില് നിന്നും പി.കെ രാഗേഷിനെരായി ആരെങ്കിലും വോട്ടു ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് എല്.ഡി.എഫ് എത്തിയത്.എന്നാല് മുന്നണിയിലെ പാര്ട്ടികള് തമ്മിലുള്ള അസ്വാരസ്യങ്ങളും കോണ്ഗ്രസിലെ ഗ്രൂപ്പിസവും മാറ്റിവെച്ച് യു.ഡി.എഫ് ഈ കാര്യത്തില് ഒറ്റക്കെട്ടോടെ നിലപാടെടുത്തപ്പോള് മേയറും ഡെപ്യൂട്ടി മേയറും ഇപ്പോള് കൈപ്പിടിയിലായി.ഡെപ്യൂട്ടി മേയര്ക്ക് കോര്പറേഷന് കോമ്പൗണ്ടില് വന് സ്വീകരണം നല്കി.എന്.ആര്.ഐ കണ്ണൂര് ഡെവലെപ്മെന്റ് ഫോറം ആണ് യു.ഡി.എഫ് കൗണ്സിലര്മാര്ക്കും ഡെപ്യൂട്ടി മേയര്ക്കും കണ്ണൂര് കോര്പറേഷന് വളപ്പില് ചെണ്ടമേളത്തോടെ സ്വീകരണമൊരുക്കിയത്
എല്ഡിഎഫ് അവിശ്വാസപ്രമേയം പാസായില്ല: കണ്ണൂരിൽ ഡെപ്യൂട്ടി മേയര് സ്ഥാനംനിലനിര്ത്തി പികെ രാഗേഷ്
https://malayalam.oneindia.com/news/kannur/pk-ragesh-keeps-deputy-mayor-post-after-no-confidence-motion-232944.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: കണ്ണൂര് കോര്പറേഷനില് ഡെപ്യൂട്ടി മേയര്ക്കെതിരെ എല്.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.എല്ഡിഎഫ് അംഗങ്ങളായ 26 പേരും വോട്ട് രേഖപ്പെടുത്തിയെങ്കിലും 55 അംഗങ്ങളുള്ള കൗണ്സിലില് ഭൂരിപക്ഷം ലഭിക്കാത്തതിനാല് പ്രമേയം പരാജയപ്പെടുകയായിരുന്നു.യു.ഡി.എഫ് വിട്ടുനിന്ന തെരഞ്ഞെടുപ്പില് അവിശ്വാസം പാസാകാനുള്ള 28 വോട്ട് ലഭിക്കാത്തതോടെ യോഗത്തില് അധ്യക്ഷനായ ജില്ലാ കലക്ടര് ടി.വി സുഭാഷ് നടപടിക്രമങ്ങള് അവസാനിപ്പിച്ച് അവിശ്വാസം പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.പാലാ ഉപതിരഞ്ഞെടുപ്പ്: എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി, ബിജെപിക്ക് വിജയപ്രതീക്ഷയെന്ന്!! തിങ്കളാഴ്ച്ച രാവിലെ 9.30 ഓടെയാണ് കലക്ടറുടെ അധ്യക്ഷതയില് വോട്ടെടുപ്പ് നടന്നത്.എല്.ഡി.എഫ് അംഗങ്ങളെല്ലാം നേരത്തെ ഹാളിനകത്തെത്തിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ ഡെപ്യൂട്ടി മേയര് പി.കെ രാഗേഷ് ഉള്പ്പെടെ യു.ഡി.എഫ് ബഹിഷ്കരിക്കുകയായിരുന്നു.ഈ മാസം നാലിന് മേയര് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്.ഡി.എഫ് ഡെപ്യൂട്ടി മേയര്ക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്.നാടകീയ നീക്കങ്ങള്ക്കൊടുവില് പി.കെ രാഗേഷിനെ ഒപ്പം ചേര്ത്ത് യു.ഡി.എഫ് ഭരണത്തില് കാലുറപ്പിക്കുകയായിരുന്നു.അവിശ്വാസം കൊണ്ടുവരാനുള്ള യോഗത്തില് നിന്നും യു.ഡി.എഫ് അംഗങ്ങള് വിട്ടു നിന്നതോടെ പി.കെ രാഗേഷ് തന്നെയായിരിക്കും ഇനിയുള്ള ഭരണത്തില് ഡെപ്യൂട്ടി മേയറായി തുടരുക.28 അംഗങ്ങളുള്ള യു.ഡി.എഫില് നിന്നും പി.കെ രാഗേഷിനെരായി ആരെങ്കിലും വോട്ടു ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് എല്.ഡി.എഫ് എത്തിയത്.എന്നാല് മുന്നണിയിലെ പാര്ട്ടികള് തമ്മിലുള്ള അസ്വാരസ്യങ്ങളും കോണ്ഗ്രസിലെ ഗ്രൂപ്പിസവും മാറ്റിവെച്ച് യു.ഡി.എഫ് ഈ കാര്യത്തില് ഒറ്റക്കെട്ടോടെ നിലപാടെടുത്തപ്പോള് മേയറും ഡെപ്യൂട്ടി മേയറും ഇപ്പോള് കൈപ്പിടിയിലായി.ഡെപ്യൂട്ടി മേയര്ക്ക് കോര്പറേഷന് കോമ്പൗണ്ടില് വന് സ്വീകരണം നല്കി.എന്.ആര്.ഐ കണ്ണൂര് ഡെവലെപ്മെന്റ് ഫോറം ആണ് യു.ഡി.എഫ് കൗണ്സിലര്മാര്ക്കും ഡെപ്യൂട്ടി മേയര്ക്കും കണ്ണൂര് കോര്പറേഷന് വളപ്പില് ചെണ്ടമേളത്തോടെ സ്വീകരണമൊരുക്കിയത് ### Headline : എല്ഡിഎഫ് അവിശ്വാസപ്രമേയം പാസായില്ല: കണ്ണൂരിൽ ഡെപ്യൂട്ടി മേയര് സ്ഥാനംനിലനിര്ത്തി പികെ രാഗേഷ്
27
കണ്ണൂര്: മിസ്ഡ് ഫോണ്കോള് വഴി പരിചയപ്പെട്ട ഭര്തൃമതിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി ഒന്നര ലക്ഷം രൂപയും ഏഴര പവന് സ്വര്ണാഭരണങ്ങളും തട്ടിയെടുത്ത കേസില് പാനൂര് സ്വദേശി അറസ്റ്റിലായി.പാനൂര് ഏലാങ്കോട് സക്കീന വില്ലയിലെ ടി.ഫജ്ഫറിനെയാണ് തളിപ്പറമ്പ് സി.ഐ എന്.കെ സത്യനാഥന്റ നേതൃത്വത്തില് അറസ്റ്റ് ചെയ്തത്.2019 ഫെബ്രുവരി 20ന് മിസ്ഡ് കോള് വഴി പരിചയപ്പെട്ട തളിപ്പറമ്പ് സയ്യിദ് നഗറിലെ യുവതിയുമായി നിരന്തരമായി ഫോണ് വഴി സംസാരിച്ച് ബന്ധം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫജ്ഫര് ഒന്നര ലക്ഷം രൂപ ജോലി ആവശ്യത്തിനെന്ന പേരില് കടമായി വാങ്ങിയിരുന്നു.എന്നാല്, ഇയാള് പിന്നീട് വാക്കുമാറിയതിനെ തുടര്ന്ന് പണം തിരികെ ചോദിച്ചപ്പോള് ഫോണ് സംഭാഷണങ്ങളും വീഡിയോകളും ഭര്ത്താവിന് അയയ്ച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.ഇതേ ഭീഷണി മുഴക്കി പിന്നീട് ഏഴര പവന് സ്വര്ണാഭരണങ്ങളും ഇയാള് വാങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.വീണ്ടും ഭീഷണികള് തുടര്ന്നതോടെയാണ് യുവതി തളിപ്പറമ്പ് പൊലിസില് പരാതി നല്കിയത്.ഇപ്പോള് പട്ടുവം കയ്യം തടത്തില് വിവാഹം ചെയ്ത് അവിടെ താമസിച്ചു വരുന്ന ഫജ്ഫറിനെ വ്യാജ ഡോക്ടറായി പ്രവര്ത്തിച്ചതിന് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഉത്തര്പ്രദേശിലെ എല്ലാ പാര്ട്ടി ഘടകങ്ങളെയും പിരിച്ചുവിട്ട് അഖിലേഷ് യാദവ്
വിവാഹവാഗ്ദാനം നല്കി യുവതിയില് നിന്നും പണവും ഏഴരപവന് സ്വര്ണാഭരണങ്ങളും തട്ടിയ വ്യാജ ഡോക്ടര് അറസ്റ്റില്
https://www.malayalamexpress.in/archives/773364/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: മിസ്ഡ് ഫോണ്കോള് വഴി പരിചയപ്പെട്ട ഭര്തൃമതിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി ഒന്നര ലക്ഷം രൂപയും ഏഴര പവന് സ്വര്ണാഭരണങ്ങളും തട്ടിയെടുത്ത കേസില് പാനൂര് സ്വദേശി അറസ്റ്റിലായി.പാനൂര് ഏലാങ്കോട് സക്കീന വില്ലയിലെ ടി.ഫജ്ഫറിനെയാണ് തളിപ്പറമ്പ് സി.ഐ എന്.കെ സത്യനാഥന്റ നേതൃത്വത്തില് അറസ്റ്റ് ചെയ്തത്.2019 ഫെബ്രുവരി 20ന് മിസ്ഡ് കോള് വഴി പരിചയപ്പെട്ട തളിപ്പറമ്പ് സയ്യിദ് നഗറിലെ യുവതിയുമായി നിരന്തരമായി ഫോണ് വഴി സംസാരിച്ച് ബന്ധം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫജ്ഫര് ഒന്നര ലക്ഷം രൂപ ജോലി ആവശ്യത്തിനെന്ന പേരില് കടമായി വാങ്ങിയിരുന്നു.എന്നാല്, ഇയാള് പിന്നീട് വാക്കുമാറിയതിനെ തുടര്ന്ന് പണം തിരികെ ചോദിച്ചപ്പോള് ഫോണ് സംഭാഷണങ്ങളും വീഡിയോകളും ഭര്ത്താവിന് അയയ്ച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.ഇതേ ഭീഷണി മുഴക്കി പിന്നീട് ഏഴര പവന് സ്വര്ണാഭരണങ്ങളും ഇയാള് വാങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.വീണ്ടും ഭീഷണികള് തുടര്ന്നതോടെയാണ് യുവതി തളിപ്പറമ്പ് പൊലിസില് പരാതി നല്കിയത്.ഇപ്പോള് പട്ടുവം കയ്യം തടത്തില് വിവാഹം ചെയ്ത് അവിടെ താമസിച്ചു വരുന്ന ഫജ്ഫറിനെ വ്യാജ ഡോക്ടറായി പ്രവര്ത്തിച്ചതിന് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഉത്തര്പ്രദേശിലെ എല്ലാ പാര്ട്ടി ഘടകങ്ങളെയും പിരിച്ചുവിട്ട് അഖിലേഷ് യാദവ് ### Headline : വിവാഹവാഗ്ദാനം നല്കി യുവതിയില് നിന്നും പണവും ഏഴരപവന് സ്വര്ണാഭരണങ്ങളും തട്ടിയ വ്യാജ ഡോക്ടര് അറസ്റ്റില്
28
തിരുവനന്തപുരം: ആരൊക്കെ എതിര്ത്താലും യുഡിഎഫ് സര്ക്കാര് അധികാരത്തില് വന്നാല് തിരുവനന്തപുരം യുണിവേഴ്സിറ്റ് കോളേജ് മാറ്റിസ്ഥാപിക്കുന്ന് അഭിപ്രായപ്പെട്ട കെ മുരളീധരന് എംപിയെ പരിഹസിച്ച് വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി.ഫേസ്ബുക്കിലൂടെയാണ് മുരളീധരന്റെ പ്രസ്താവനയെ പരിഹസിച്ച് മണി രംഗത്തെത്തിയത്.യുപിഎ ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിതു പോലെയാണോ മുരളീധരന്ജി യുഡിഎഫ് ജയിച്ച് യൂണിവേഴ്സിറ്റ് കോളേജ് മാറ്റുന്നതെന്നാണ് എംഎം മണി ഫേസ്ബുക്കില് കുറിച്ചത്.ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് മമത; വേണ്ടെന്ന് കോണ്ഗ്രസിലെ ഭൂരിപക്ഷം, പിന്തുണച്ച് സിപിഎമ്മും യുണിവേഴ്സിറ്റി കോളേജ് അവിടെ നിന്ന് മാറ്റി ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആക്കിമാറ്റണമെന്നായിരുന്നു കെ മുരളീധരന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.യൂണിവേഴ്സിറ്റി കോളേജ് അവിടെ നില്ക്കുന്നിടത്തോളം കാലം എസ്എഫ്ഐയുടെ തേര്വാഴ്ച്ചയുണ്ടാവും.അതുകൊണ്ട് യുഡിഎഫ് അധികാരത്തില് വന്നാല്, ഏതൊക്കെ ആളുകള് എതിര്ത്താലും ആ കോളേജ് അവിടെ നിന്നും മാറ്റും.കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല് കെ കരുണാകരന് സര്ക്കാര് തീരുമാനമെടുത്തതാണെന്നും മുരളീധരന് പറഞ്ഞു.കേന്ദ്ര, സംസഥാന സര്ക്കാറുകളുടെ ഭരണം ഒരുപോലെ വിമര്ശിക്കപ്പെടേണ്ടതാണ്.എന്തുകൊണ്ടും നരേന്ദ്രമോദിക്ക് പറ്റിയ ആളാണ് പിണറായി വിജയന്.അതു കൊണ്ട് തിരുവനന്തപുരത്തിരുന്നു കേന്ദ്ര സര്ക്കാറിനെ വിമര്ശിക്കുന്ന ബുദ്ധിജീവികള് തങ്ങളുടെ തൊട്ടുമുന്പിലുള്ള യൂണിവേഴ്സിറ്റി കോളേജ് കൊലക്കളമാക്കാന് കൂട്ട് നില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കൂടി വിമര്ശിക്കാന് തയ്യാറാകണമെന്നും മുരളിധീരന് അഭിപ്രായപ്പെട്ടിരുന്നു
രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ യൂണിവേഴ്സിറ്റി കോളേജ് മാറ്റുക; മുരളിയെ പരിഹസിച്ച് എംഎം മണി
https://malayalam.oneindia.com/news/india/university-college-mm-mani-mock-k-muraleedharan-mp-230637.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ആരൊക്കെ എതിര്ത്താലും യുഡിഎഫ് സര്ക്കാര് അധികാരത്തില് വന്നാല് തിരുവനന്തപുരം യുണിവേഴ്സിറ്റ് കോളേജ് മാറ്റിസ്ഥാപിക്കുന്ന് അഭിപ്രായപ്പെട്ട കെ മുരളീധരന് എംപിയെ പരിഹസിച്ച് വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി.ഫേസ്ബുക്കിലൂടെയാണ് മുരളീധരന്റെ പ്രസ്താവനയെ പരിഹസിച്ച് മണി രംഗത്തെത്തിയത്.യുപിഎ ജയിച്ച് രാഹുലിനെ പ്രധാനമന്ത്രിയാക്കിതു പോലെയാണോ മുരളീധരന്ജി യുഡിഎഫ് ജയിച്ച് യൂണിവേഴ്സിറ്റ് കോളേജ് മാറ്റുന്നതെന്നാണ് എംഎം മണി ഫേസ്ബുക്കില് കുറിച്ചത്.ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് മമത; വേണ്ടെന്ന് കോണ്ഗ്രസിലെ ഭൂരിപക്ഷം, പിന്തുണച്ച് സിപിഎമ്മും യുണിവേഴ്സിറ്റി കോളേജ് അവിടെ നിന്ന് മാറ്റി ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആക്കിമാറ്റണമെന്നായിരുന്നു കെ മുരളീധരന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.യൂണിവേഴ്സിറ്റി കോളേജ് അവിടെ നില്ക്കുന്നിടത്തോളം കാലം എസ്എഫ്ഐയുടെ തേര്വാഴ്ച്ചയുണ്ടാവും.അതുകൊണ്ട് യുഡിഎഫ് അധികാരത്തില് വന്നാല്, ഏതൊക്കെ ആളുകള് എതിര്ത്താലും ആ കോളേജ് അവിടെ നിന്നും മാറ്റും.കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല് കെ കരുണാകരന് സര്ക്കാര് തീരുമാനമെടുത്തതാണെന്നും മുരളീധരന് പറഞ്ഞു.കേന്ദ്ര, സംസഥാന സര്ക്കാറുകളുടെ ഭരണം ഒരുപോലെ വിമര്ശിക്കപ്പെടേണ്ടതാണ്.എന്തുകൊണ്ടും നരേന്ദ്രമോദിക്ക് പറ്റിയ ആളാണ് പിണറായി വിജയന്.അതു കൊണ്ട് തിരുവനന്തപുരത്തിരുന്നു കേന്ദ്ര സര്ക്കാറിനെ വിമര്ശിക്കുന്ന ബുദ്ധിജീവികള് തങ്ങളുടെ തൊട്ടുമുന്പിലുള്ള യൂണിവേഴ്സിറ്റി കോളേജ് കൊലക്കളമാക്കാന് കൂട്ട് നില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കൂടി വിമര്ശിക്കാന് തയ്യാറാകണമെന്നും മുരളിധീരന് അഭിപ്രായപ്പെട്ടിരുന്നു ### Headline : രാഹുലിനെ പ്രധാനമന്ത്രിയാക്കിയത് പോലെയാണോ യൂണിവേഴ്സിറ്റി കോളേജ് മാറ്റുക; മുരളിയെ പരിഹസിച്ച് എംഎം മണി
29
തൃശൂർ : പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുളള വളരുന്ന നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.കേരള പ്രവാസി ക്ഷേമബോർഡ് മുഖനേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാന ഡിവിണ്ടന്റ് ലഭിക്കുന്നതാണ് പദ്ധതി.ആദ്യ 3 വർഷങ്ങളിലെ 10 ശതമാനം ഡിവിഡണ്ട് തുക നിക്ഷേപതുകയോട് കൂട്ടിച്ചേർക്കുകയും 4-ാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡണ്ട് ലഭ്യമാക്കുന്നതാണ് പദ്ധതി.നിക്ഷേപകൻ അറിയാതെ തന്നെ നാടിന്റെ വികസന പ്രക്രിയിൽ പങ്കാളിയാവുന്നയെന്നതാണ് പ്രവാസി ഡിവിഡന്റ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.സംസ്ഥാനത്തിന്റെ മൂലധന വിനിയോഗത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജ്ജം പകരാനും നിക്ഷേപം സഹായിക്കുന്നു.കിഫ്ബി വഴിയാണ് മുഖ്യമായും നിക്ഷേപത്തുക വിനിയോഗിക്കുക.45000 കോടി രൂപയുടെ വികസന പദ്ധതികൾ അംഗീകരിച്ച കിഫ്ബി നിക്ഷേപകരുടെ പണത്തെ വലുതാക്കുമെന്നുറപ്പുണ്ട്.ബാങ്കുളിലെ മൃതനിക്ഷേപമായി പണം സൂക്ഷിക്കുന്നതിന് പകരം പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപിച്ചാൽ നിക്ഷേപത്തുക ചെറുതായാലും വലുതായാലും നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുക.ഏറ്റവും ഉയർന്ന സുരക്ഷിതത്വമാണ് ഈ പദ്ധതിയുടെ പ്രത്യേകത.സർക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടി നിക്ഷേപത്തിനുറപ്പ് വരുത്താം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി പിണറായി വിജയൻ
https://www.malayalamexpress.in/archives/969448/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂർ : പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുളള വളരുന്ന നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.കേരള പ്രവാസി ക്ഷേമബോർഡ് മുഖനേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാന ഡിവിണ്ടന്റ് ലഭിക്കുന്നതാണ് പദ്ധതി.ആദ്യ 3 വർഷങ്ങളിലെ 10 ശതമാനം ഡിവിഡണ്ട് തുക നിക്ഷേപതുകയോട് കൂട്ടിച്ചേർക്കുകയും 4-ാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡണ്ട് ലഭ്യമാക്കുന്നതാണ് പദ്ധതി.നിക്ഷേപകൻ അറിയാതെ തന്നെ നാടിന്റെ വികസന പ്രക്രിയിൽ പങ്കാളിയാവുന്നയെന്നതാണ് പ്രവാസി ഡിവിഡന്റ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.സംസ്ഥാനത്തിന്റെ മൂലധന വിനിയോഗത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജ്ജം പകരാനും നിക്ഷേപം സഹായിക്കുന്നു.കിഫ്ബി വഴിയാണ് മുഖ്യമായും നിക്ഷേപത്തുക വിനിയോഗിക്കുക.45000 കോടി രൂപയുടെ വികസന പദ്ധതികൾ അംഗീകരിച്ച കിഫ്ബി നിക്ഷേപകരുടെ പണത്തെ വലുതാക്കുമെന്നുറപ്പുണ്ട്.ബാങ്കുളിലെ മൃതനിക്ഷേപമായി പണം സൂക്ഷിക്കുന്നതിന് പകരം പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപിച്ചാൽ നിക്ഷേപത്തുക ചെറുതായാലും വലുതായാലും നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുക.ഏറ്റവും ഉയർന്ന സുരക്ഷിതത്വമാണ് ഈ പദ്ധതിയുടെ പ്രത്യേകത.സർക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടി നിക്ഷേപത്തിനുറപ്പ് വരുത്താം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ### Headline : പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി പിണറായി വിജയൻ
30
നിർമാതാവ് ജോബി ജോർജുമായുള്ള ഷെയ്ൻ നിഗമിൻ്റെ പ്രശ്നം പുതിയ വിവാദത്തിലേക്ക്.കരാർ ലംഘിച്ച് ഷെയ്ൻ താടി ക്ലീൻ ഷേവ് ചെയ്തും മുടി ക്രൊപ്പ് ചെയ്തുമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.നേരത്തെ വെയിൽ എന്ന സിനിമയുടെ നിർമാതാവ് ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു.തുടർന്ന് ഷെയ്ൻ നിഗം മുടി വെട്ടി കണ്ടിന്യുവിറ്റി നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ജോബിയും രംഗത്തെത്തി.ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, താരസംഘടനയായ അമ്മയും ചേർന്ന് പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിച്ചത്.ഇനി മുടി വെട്ടില്ലെന്നും വെയിൽ ചിത്രീകരണം കഴിഞ്ഞ് മാത്രമേ പുതിയ ചിത്രം കുർബാനിയിൽ അഭിനയിക്കൂ എന്നും ഷെയ്ൻ വാക്ക് നല്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം വീണ്ടും ഈ വിഷയത്തിൽ വിവാദമുണ്ടായി.വെയിലിൻ്റെ സെറ്റിൽ കൃത്യമായി എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയിനിനെ ഇനി സിനിമകളിൽ അഭിനയിപ്പിക്കേണ്ട എന്ന് തീരുമാനമെടുത്തു.സിനിമയുടെ സംവിധായകൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും 16 മണിക്കൂർ വരെ ഷൂട്ട് നടത്തി തന്നെ ബുദ്ധിമുട്ടിച്ചുവെന്നും ഷെയ്ൻ തുറന്നടിച്ചു.ഈ പ്രശ്നത്തെ തുടർന്നാണ് ഷെയ്ൻ നിഗം കരാർ ലംഘിച്ചത്.അജിത് പവാര് ഹാജരാക്കിയത് 54 എംഎൽഎമാര് ഒപ്പിട്ട കത്തെന്ന് തുഷാര് മേത്ത സുപ്രീംകോടതിയിൽ
നിർമാതാവ് ജോബി ജോർജുമായുള്ള പ്രശ്നത്തിൽ വീണ്ടും മുടി മുറിച്ച് ഷെയ്ൻ നിഗം
https://www.malayalamexpress.in/archives/938018/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നിർമാതാവ് ജോബി ജോർജുമായുള്ള ഷെയ്ൻ നിഗമിൻ്റെ പ്രശ്നം പുതിയ വിവാദത്തിലേക്ക്.കരാർ ലംഘിച്ച് ഷെയ്ൻ താടി ക്ലീൻ ഷേവ് ചെയ്തും മുടി ക്രൊപ്പ് ചെയ്തുമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.നേരത്തെ വെയിൽ എന്ന സിനിമയുടെ നിർമാതാവ് ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു.തുടർന്ന് ഷെയ്ൻ നിഗം മുടി വെട്ടി കണ്ടിന്യുവിറ്റി നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ജോബിയും രംഗത്തെത്തി.ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, താരസംഘടനയായ അമ്മയും ചേർന്ന് പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിച്ചത്.ഇനി മുടി വെട്ടില്ലെന്നും വെയിൽ ചിത്രീകരണം കഴിഞ്ഞ് മാത്രമേ പുതിയ ചിത്രം കുർബാനിയിൽ അഭിനയിക്കൂ എന്നും ഷെയ്ൻ വാക്ക് നല്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം വീണ്ടും ഈ വിഷയത്തിൽ വിവാദമുണ്ടായി.വെയിലിൻ്റെ സെറ്റിൽ കൃത്യമായി എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയിനിനെ ഇനി സിനിമകളിൽ അഭിനയിപ്പിക്കേണ്ട എന്ന് തീരുമാനമെടുത്തു.സിനിമയുടെ സംവിധായകൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും 16 മണിക്കൂർ വരെ ഷൂട്ട് നടത്തി തന്നെ ബുദ്ധിമുട്ടിച്ചുവെന്നും ഷെയ്ൻ തുറന്നടിച്ചു.ഈ പ്രശ്നത്തെ തുടർന്നാണ് ഷെയ്ൻ നിഗം കരാർ ലംഘിച്ചത്.അജിത് പവാര് ഹാജരാക്കിയത് 54 എംഎൽഎമാര് ഒപ്പിട്ട കത്തെന്ന് തുഷാര് മേത്ത സുപ്രീംകോടതിയിൽ ### Headline : നിർമാതാവ് ജോബി ജോർജുമായുള്ള പ്രശ്നത്തിൽ വീണ്ടും മുടി മുറിച്ച് ഷെയ്ൻ നിഗം
31
ദില്ലി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മല്സരിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മല്സരിക്കുകയാണെങ്കിൽ വയനാട്ടിൽ സ്ഥാനാര്ഥിയാകാനാണ് കൂടുതൽ സാധ്യതയെന്ന് എഐസിസിയിലെ മുതിന്ന നേതാക്കാൾ സൂചന നൽകിയിട്ടുണ്ട്.രാഹുലിനായി കര്ണാടകത്തിലെ ബിദാര് മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്ഥിയാകാൻ സാധ്യതയില്ലെന്ന് സംസ്ഥാനത്തെ പാര്ട്ടി നേതാക്കള് പറഞ്ഞു.ഇന്ന് കര്ണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പങ്കെടുക്കും.തെക്കേ ഇന്ത്യയിൽ താൻ സ്ഥാനാര്ഥിയാകണമെന്നാവശ്യം ന്യായമാണെന്ന് രാഹുൽ പറഞ്ഞിരുന്നു.ഇന്ന് രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് വക്താവ് രൺദിപ് സുർജേവാല പ്രത്യേക വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രാഹുല് ഗാന്ധി മത്സരിക്കുന്ന കാര്യത്തില് ഉടന് തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് പറഞ്ഞു.രണ്ട് പൊതുയോഗങ്ങളില് പങ്കെടുക്കാന് രാഹുല് ഗാന്ധി ആന്ധ്രയിലെ വിജയവാഡയില് എത്തുന്നുണ്ട്.ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്ചാണ്ടിയും യോഗത്തില് പങ്കെടുക്കുന്നുണ്ട്.രാഹുല് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കര്ണാടകത്തിലെ റാലിയിലും വൈകിട്ട് രാഹുല്ഗാന്ധി പങ്കെടുക്കുന്നുണ്ട്.അതുകൊണ്ടുതന്നെ അതിന് മുമ്പ് രണ്ടാം മണ്ഡലം കേരളമോ കര്ണാടകമോയെന്ന കാര്യത്തില് രാഹുല് ഗാന്ധി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ
രാഹുല് വരുമോ; അന്തിമ തീരുമാനം ഇന്നറിയാം
https://www.malayalamexpress.in/archives/505439/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മല്സരിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മല്സരിക്കുകയാണെങ്കിൽ വയനാട്ടിൽ സ്ഥാനാര്ഥിയാകാനാണ് കൂടുതൽ സാധ്യതയെന്ന് എഐസിസിയിലെ മുതിന്ന നേതാക്കാൾ സൂചന നൽകിയിട്ടുണ്ട്.രാഹുലിനായി കര്ണാടകത്തിലെ ബിദാര് മണ്ഡലം പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്ഥിയാകാൻ സാധ്യതയില്ലെന്ന് സംസ്ഥാനത്തെ പാര്ട്ടി നേതാക്കള് പറഞ്ഞു.ഇന്ന് കര്ണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പങ്കെടുക്കും.തെക്കേ ഇന്ത്യയിൽ താൻ സ്ഥാനാര്ഥിയാകണമെന്നാവശ്യം ന്യായമാണെന്ന് രാഹുൽ പറഞ്ഞിരുന്നു.ഇന്ന് രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് വക്താവ് രൺദിപ് സുർജേവാല പ്രത്യേക വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രാഹുല് ഗാന്ധി മത്സരിക്കുന്ന കാര്യത്തില് ഉടന് തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് പറഞ്ഞു.രണ്ട് പൊതുയോഗങ്ങളില് പങ്കെടുക്കാന് രാഹുല് ഗാന്ധി ആന്ധ്രയിലെ വിജയവാഡയില് എത്തുന്നുണ്ട്.ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്ചാണ്ടിയും യോഗത്തില് പങ്കെടുക്കുന്നുണ്ട്.രാഹുല് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കര്ണാടകത്തിലെ റാലിയിലും വൈകിട്ട് രാഹുല്ഗാന്ധി പങ്കെടുക്കുന്നുണ്ട്.അതുകൊണ്ടുതന്നെ അതിന് മുമ്പ് രണ്ടാം മണ്ഡലം കേരളമോ കര്ണാടകമോയെന്ന കാര്യത്തില് രാഹുല് ഗാന്ധി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ ### Headline : രാഹുല് വരുമോ; അന്തിമ തീരുമാനം ഇന്നറിയാം
32
്ങളുടെ പ്രൊഫൈൽ പ്രശസ്തമായ സോഷ്യൽ നെറ്റ്വർക്കിൽ സംശയകരമായ പ്രവർത്തനം കാണുന്നു എങ്കിൽ, ഒന്നാമതായി, സ്വയം ഒരുമിച്ച് നിമിത്തം ഒന്നും സംഭവിച്ചു മരിച്ചവരോ ഒന്നും നേടുകയും, നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ സാധിക്കും.നിങ്ങൾ പേജ് വീണ്ടും നിങ്ങളുടേത് മാറിയിരിക്കുന്ന പ്രവൃത്തികൾ ഒരു പരമ്പര ചെയ്യേണ്ടിവരും."വ്കൊംതക്തെ" എന്ന പ്രൊഫൈൽ ഘടിപ്പിച്ചിട്ടുള്ള ഇ-മെയിൽ, ആക്സസ് പാസ്വേഡ് മാറ്റുക.ചിഹ്നങ്ങൾ, അക്ഷരങ്ങളും അക്കങ്ങളും ഉള്ളടക്കം, ഒരു നീണ്ട പാസ്വേഡുകൾ (കുറഞ്ഞത് 8 പ്രതീകങ്ങൾ അടങ്ങിയ) വികസിപ്പിക്കാൻ ശ്രമിക്കുക.പേജ് "വ്കൊംതക്തെ" പാസ്വേഡ് മാറ്റുക.ഈ "എന്റെ ക്രമീകരണങ്ങൾ" ഇത് ചെയ്യുന്നത്."പൊതുവായ" ടാബിൽ ഒരു വിഭാഗം "പാസ്വേഡ് മാറ്റുക" ഖണ്ഡിക №1 വിവരിച്ചിട്ടുള്ള ശുപാർശകൾ ചേർന്നുനിന്നുകൊണ്ട്, ഒരു പുതിയ കഥാപാത്രം സംരക്ഷണം നിയോഗിക്കുകയോ ആണ്.ഞങ്ങൾ പേജ് ഇപ്പോഴും നിങ്ങളുടെ മൊബൈൽ നമ്പർ കെട്ടിയിട്ട് ഉറപ്പാക്കുക ഫോൺ.നിങ്ങൾക്ക് "പൊതുവായ" ടാബിൽ വിഭാഗം "എന്റെ ക്രമീകരണങ്ങൾ" ഈ പരിശോധിക്കാം.ഇച്ഛാനുസൃതമാക്കാനാകുന്ന പേജ്.ഒരിടത്തും പ്രത്യക്ഷനായി സുഹൃത്തുക്കൾ വരിക്കാരുടെ നിന്നു, "ഇടതുപക്ഷ" സ്ഥാനങ്ങൾ ഇല്ലാതാക്കുക.ഒരേ ഇൻസ്റ്റാൾ ചെയ്യുന്ന, പക്ഷെ ഇപ്പോഴും നിങ്ങൾ തന്നെ, ഗ്രൂപ്പുകളും / കമ്മ്യൂണിറ്റികൾ പ്രയോഗങ്ങൾ ഉപയോഗിച്ച് പൂർത്തിയാക്കുന്നത് ആണ്.വൈറസ് എന്ന ആന്റി-വൈറസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ പരിശോധിക്കുക.ഇത് ആധികാരികതയെ ധാരാളം ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.ഹാക്കിങ് പേജ് കുറിച്ച് സുഹൃത്തുക്കളും പരിചയക്കാരും അറിയിക്കുക.അതിനാൽ, ഇപ്പോൾ നിങ്ങൾ ഹാക്ക് പേജ് "വ്കൊംതക്തെ" എങ്കിൽ എന്തു ചെയ്യണമെന്ന്.ഞങ്ങൾ ഈ വിവരങ്ങൾ നിർണായക സമയത്ത് കാര്യമാണ് എന്ന് പ്രതീക്ഷിക്കുന്നു
ഹാക്ക് പേജ് "വ്കൊംതക്തെ" എന്താണ്
https://ml.birmiss.com/%E0%B4%B9%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%87%E0%B4%9C%E0%B5%8D-%E0%B4%B5%E0%B5%8D%E0%B4%95%E0%B5%8A%E0%B4%82%E0%B4%A4%E0%B4%95%E0%B5%8D%E0%B4%A4%E0%B5%86/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്ങളുടെ പ്രൊഫൈൽ പ്രശസ്തമായ സോഷ്യൽ നെറ്റ്വർക്കിൽ സംശയകരമായ പ്രവർത്തനം കാണുന്നു എങ്കിൽ, ഒന്നാമതായി, സ്വയം ഒരുമിച്ച് നിമിത്തം ഒന്നും സംഭവിച്ചു മരിച്ചവരോ ഒന്നും നേടുകയും, നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ സാധിക്കും.നിങ്ങൾ പേജ് വീണ്ടും നിങ്ങളുടേത് മാറിയിരിക്കുന്ന പ്രവൃത്തികൾ ഒരു പരമ്പര ചെയ്യേണ്ടിവരും."വ്കൊംതക്തെ" എന്ന പ്രൊഫൈൽ ഘടിപ്പിച്ചിട്ടുള്ള ഇ-മെയിൽ, ആക്സസ് പാസ്വേഡ് മാറ്റുക.ചിഹ്നങ്ങൾ, അക്ഷരങ്ങളും അക്കങ്ങളും ഉള്ളടക്കം, ഒരു നീണ്ട പാസ്വേഡുകൾ (കുറഞ്ഞത് 8 പ്രതീകങ്ങൾ അടങ്ങിയ) വികസിപ്പിക്കാൻ ശ്രമിക്കുക.പേജ് "വ്കൊംതക്തെ" പാസ്വേഡ് മാറ്റുക.ഈ "എന്റെ ക്രമീകരണങ്ങൾ" ഇത് ചെയ്യുന്നത്."പൊതുവായ" ടാബിൽ ഒരു വിഭാഗം "പാസ്വേഡ് മാറ്റുക" ഖണ്ഡിക №1 വിവരിച്ചിട്ടുള്ള ശുപാർശകൾ ചേർന്നുനിന്നുകൊണ്ട്, ഒരു പുതിയ കഥാപാത്രം സംരക്ഷണം നിയോഗിക്കുകയോ ആണ്.ഞങ്ങൾ പേജ് ഇപ്പോഴും നിങ്ങളുടെ മൊബൈൽ നമ്പർ കെട്ടിയിട്ട് ഉറപ്പാക്കുക ഫോൺ.നിങ്ങൾക്ക് "പൊതുവായ" ടാബിൽ വിഭാഗം "എന്റെ ക്രമീകരണങ്ങൾ" ഈ പരിശോധിക്കാം.ഇച്ഛാനുസൃതമാക്കാനാകുന്ന പേജ്.ഒരിടത്തും പ്രത്യക്ഷനായി സുഹൃത്തുക്കൾ വരിക്കാരുടെ നിന്നു, "ഇടതുപക്ഷ" സ്ഥാനങ്ങൾ ഇല്ലാതാക്കുക.ഒരേ ഇൻസ്റ്റാൾ ചെയ്യുന്ന, പക്ഷെ ഇപ്പോഴും നിങ്ങൾ തന്നെ, ഗ്രൂപ്പുകളും / കമ്മ്യൂണിറ്റികൾ പ്രയോഗങ്ങൾ ഉപയോഗിച്ച് പൂർത്തിയാക്കുന്നത് ആണ്.വൈറസ് എന്ന ആന്റി-വൈറസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ പരിശോധിക്കുക.ഇത് ആധികാരികതയെ ധാരാളം ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.ഹാക്കിങ് പേജ് കുറിച്ച് സുഹൃത്തുക്കളും പരിചയക്കാരും അറിയിക്കുക.അതിനാൽ, ഇപ്പോൾ നിങ്ങൾ ഹാക്ക് പേജ് "വ്കൊംതക്തെ" എങ്കിൽ എന്തു ചെയ്യണമെന്ന്.ഞങ്ങൾ ഈ വിവരങ്ങൾ നിർണായക സമയത്ത് കാര്യമാണ് എന്ന് പ്രതീക്ഷിക്കുന്നു ### Headline : ഹാക്ക് പേജ് "വ്കൊംതക്തെ" എന്താണ്
33
കാസര്ക്കോട്: എന്ഡോസള്ഫാന് ദുരിതബാധിതതര്ക്ക് സഹായഹസ്തവുമായി നടി കാവ്യാമാധവന്.ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യാമാധവനും സഹായവുമായി എത്തിയത്.ദുരിതബാധിതര്ക്ക് ഒരുലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി നല്കിയത്.കാസര്ക്കോട് പ്രസ് ക്ലബ്ബില് നടന്ന ചടങ്ങില് ജില്ലാ ഭരണകൂടത്തിന്റെ എന്ഡോസള്ഫാന് ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്കിയത്.ജില്ലാ കലക്ടര് പി എസ് മുഹമ്മദ് സഗീര് ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില് നിന്നും സ്വീകരിച്ചു.സഹായവുമായി കാവ്യ കാസര്ക്കോടെ എന്ഡോസള്ഫാന് ദുരിതബാധിതര്ക്ക് സഹായവുമായാണ് കാവ്യാമാധവന് എത്തിയത്.ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യ സാമ്പത്തിക സഹായവുമായി എത്തിയത്.സന്തോഷമുണ്ട് എന്ഡോസള്ഫാന് ദുരിതബാധിതരുടെ കണ്ണീരൊപ്പുന്ന പദ്ധതിയില് പങ്കാളിയാവാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്ന് താരം പറയുന്നു.സാമ്പത്തിക സഹായം ദുരിതബാധിതര്ക്ക് ഒരുലക്ഷം രൂപയാണ് കാവ്യാമാധവന് സാമ്പത്തിക സഹായമായി നല്കിയത്.കാസര്ക്കോട് പ്രസ് ക്ലബ്ബില് നടന്ന ചടങ്ങില് ജില്ലാ ഭരണകൂടത്തിന്റെ എന്ഡോസള്ഫാന് ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്കിയത്.ജില്ലാ കലക്ടര് പി എസ് മുഹമ്മദ് സഗീര് ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില് നിന്നും സ്വീകരിച്ചു.ഏറെകാലത്തെ ആഗ്രഹം എന്ഡോസള്ഫാന് ദുരിതബാധിതരെ സഹായിക്കണമെനനത് ഏറെകാലത്തെ തന്റെ ആഗ്രഹമാണെന്ന് താരം പറയുന്നു.കാസര്ക്കോടുകാരി എന്ന നിലയില് താന്ർറെ കടമയാണ് കാണുന്നതെന്നും കാവ്യ പറഞ്ഞു.സഹായങ്ങള് ഇനിയും തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഇനിയും ചെയ്യുമെന്ന് കാവ്യാമാധവന് ഉറപ്പു നല്കി.മറ്റുള്ളവര്ക്ക പ്രേരണയാവട്ടെന്നുകൂടി കരുതിയാണ് ചടങ്ങില് വച്ച് തുക കൈമാറിയതെന്നും താരം പറഞ്ഞു
എന്ഡോസള്ഫാന് ദുരിതബാധിതരുടെ അടുത്തേക്ക് കാവ്യ എത്തി,എന്തിനാണെന്നറിയോ?ഇത് കാസര്ക്കോട്ടുകാരി തന്നെ
https://malayalam.oneindia.com/news/kerala/actress-kavya-madhavan-helps-endosulfan-victims-143812.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസര്ക്കോട്: എന്ഡോസള്ഫാന് ദുരിതബാധിതതര്ക്ക് സഹായഹസ്തവുമായി നടി കാവ്യാമാധവന്.ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യാമാധവനും സഹായവുമായി എത്തിയത്.ദുരിതബാധിതര്ക്ക് ഒരുലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി നല്കിയത്.കാസര്ക്കോട് പ്രസ് ക്ലബ്ബില് നടന്ന ചടങ്ങില് ജില്ലാ ഭരണകൂടത്തിന്റെ എന്ഡോസള്ഫാന് ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്കിയത്.ജില്ലാ കലക്ടര് പി എസ് മുഹമ്മദ് സഗീര് ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില് നിന്നും സ്വീകരിച്ചു.സഹായവുമായി കാവ്യ കാസര്ക്കോടെ എന്ഡോസള്ഫാന് ദുരിതബാധിതര്ക്ക് സഹായവുമായാണ് കാവ്യാമാധവന് എത്തിയത്.ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യ സാമ്പത്തിക സഹായവുമായി എത്തിയത്.സന്തോഷമുണ്ട് എന്ഡോസള്ഫാന് ദുരിതബാധിതരുടെ കണ്ണീരൊപ്പുന്ന പദ്ധതിയില് പങ്കാളിയാവാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്ന് താരം പറയുന്നു.സാമ്പത്തിക സഹായം ദുരിതബാധിതര്ക്ക് ഒരുലക്ഷം രൂപയാണ് കാവ്യാമാധവന് സാമ്പത്തിക സഹായമായി നല്കിയത്.കാസര്ക്കോട് പ്രസ് ക്ലബ്ബില് നടന്ന ചടങ്ങില് ജില്ലാ ഭരണകൂടത്തിന്റെ എന്ഡോസള്ഫാന് ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്കിയത്.ജില്ലാ കലക്ടര് പി എസ് മുഹമ്മദ് സഗീര് ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില് നിന്നും സ്വീകരിച്ചു.ഏറെകാലത്തെ ആഗ്രഹം എന്ഡോസള്ഫാന് ദുരിതബാധിതരെ സഹായിക്കണമെനനത് ഏറെകാലത്തെ തന്റെ ആഗ്രഹമാണെന്ന് താരം പറയുന്നു.കാസര്ക്കോടുകാരി എന്ന നിലയില് താന്ർറെ കടമയാണ് കാണുന്നതെന്നും കാവ്യ പറഞ്ഞു.സഹായങ്ങള് ഇനിയും തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഇനിയും ചെയ്യുമെന്ന് കാവ്യാമാധവന് ഉറപ്പു നല്കി.മറ്റുള്ളവര്ക്ക പ്രേരണയാവട്ടെന്നുകൂടി കരുതിയാണ് ചടങ്ങില് വച്ച് തുക കൈമാറിയതെന്നും താരം പറഞ്ഞു ### Headline : എന്ഡോസള്ഫാന് ദുരിതബാധിതരുടെ അടുത്തേക്ക് കാവ്യ എത്തി,എന്തിനാണെന്നറിയോ?ഇത് കാസര്ക്കോട്ടുകാരി തന്നെ
34
വിഷയം കൊടുങ്കാറ്റ് ഹാഗിബിസ് കൊടുങ്കാറ്റ് ഭീതിയിൽ ജപ്പാൻ; മണിക്കൂറിൽ 216 കിലോമീറ്റർ വേഗത, കനത്ത മഴയും മണ്ണിടിച്ചിലും 12, 2019, 23:43 കാറ്റും ശക്തമായ മഴയും: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ജാഗ്രതാ നിര്ദേശം, തമിഴ്നാട്ടിലും!! 25, 2019, 13:20 മനുഷ്യർ പറക്കുന്നു...മേല്ക്കൂരയ്ക്ക് മുകളിൽ വരെ കടൽ, വാഹനങ്ങൾ ആകാശത്ത്! ലോകം ഞെട്ടുന്ന കാഴ്ചകൾ 17, 2018, 17:55 ഇത് കൊടുങ്കാറ്റോ അതോ...!!! പൊളിച്ചടുക്കി അമേരിക്കൻ 'നോളൻമാർ'...10 മാസം കഴിഞ്ഞാല് ഒരു കുഞ്ഞിക്കാൽ!! 14, 2018, 12:58 ഓഖിയെ വെല്ലും കാറ്റ്, കേരളത്തെ മുക്കിയ പ്രളയത്തേക്കാൾ വലിയ മഴ! ശരിക്കും 'ലൈഫ് ത്രെട്ടനിങ്' ഫ്ലോറൻസ് 14, 2018, 11:07 ജപ്പാനെ പിടിച്ചുകുലുക്കി 'ജെബി'...സുനാമിയിലും കുലുങ്ങാത്തവർ ശരിക്കും അടിപതറി; കാൽ നൂറ്റാണ്ടിനിടെ...5, 2018, 10:53 ബര്മുഡ ട്രയാംഗിളിന്റെ ചുരുളഴിഞ്ഞു...കപ്പല് തകര്ക്കുന്നത് അജ്ഞാത ശക്തികളല്ല രാക്ഷസ തിരമാലകള്!! 3, 2018, 20:37 പൊടിക്കാറ്റും മഴയും ഇടിമിന്നലും, വിറങ്ങലിച്ച് ഇന്ത്യ; 40 മരണം, അതീവ ജാഗ്രതാ നിർദേശം...14, 2018, 07:48 13 സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും! ഇടുക്കിയിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത
കൊടുങ്കാറ്റ്: Latest കൊടുങ്കാറ്റ്
https://malayalam.oneindia.com/topic/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം കൊടുങ്കാറ്റ് ഹാഗിബിസ് കൊടുങ്കാറ്റ് ഭീതിയിൽ ജപ്പാൻ; മണിക്കൂറിൽ 216 കിലോമീറ്റർ വേഗത, കനത്ത മഴയും മണ്ണിടിച്ചിലും 12, 2019, 23:43 കാറ്റും ശക്തമായ മഴയും: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ജാഗ്രതാ നിര്ദേശം, തമിഴ്നാട്ടിലും!! 25, 2019, 13:20 മനുഷ്യർ പറക്കുന്നു...മേല്ക്കൂരയ്ക്ക് മുകളിൽ വരെ കടൽ, വാഹനങ്ങൾ ആകാശത്ത്! ലോകം ഞെട്ടുന്ന കാഴ്ചകൾ 17, 2018, 17:55 ഇത് കൊടുങ്കാറ്റോ അതോ...!!! പൊളിച്ചടുക്കി അമേരിക്കൻ 'നോളൻമാർ'...10 മാസം കഴിഞ്ഞാല് ഒരു കുഞ്ഞിക്കാൽ!! 14, 2018, 12:58 ഓഖിയെ വെല്ലും കാറ്റ്, കേരളത്തെ മുക്കിയ പ്രളയത്തേക്കാൾ വലിയ മഴ! ശരിക്കും 'ലൈഫ് ത്രെട്ടനിങ്' ഫ്ലോറൻസ് 14, 2018, 11:07 ജപ്പാനെ പിടിച്ചുകുലുക്കി 'ജെബി'...സുനാമിയിലും കുലുങ്ങാത്തവർ ശരിക്കും അടിപതറി; കാൽ നൂറ്റാണ്ടിനിടെ...5, 2018, 10:53 ബര്മുഡ ട്രയാംഗിളിന്റെ ചുരുളഴിഞ്ഞു...കപ്പല് തകര്ക്കുന്നത് അജ്ഞാത ശക്തികളല്ല രാക്ഷസ തിരമാലകള്!! 3, 2018, 20:37 പൊടിക്കാറ്റും മഴയും ഇടിമിന്നലും, വിറങ്ങലിച്ച് ഇന്ത്യ; 40 മരണം, അതീവ ജാഗ്രതാ നിർദേശം...14, 2018, 07:48 13 സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും! ഇടുക്കിയിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത ### Headline : കൊടുങ്കാറ്റ്: Latest കൊടുങ്കാറ്റ്
35
ബംഗാളില് അക്രമം കത്തിപ്പടരുന്നു...അമിത് ഷാ ദൈവമാണോയെന്ന് മമത!! 15, 2019, 17:15 യാ ത്ര ക്കാ രെ മ ർ ദ്ദി ച്ച സംഭവം; ജീ വ ന ക്കാ രു മാ യി വൈ റ്റി ല ജംങ് ഷ നി ൽ തെ ളി വെ ടുപ്പ് 28, 2019, 21:44 കതിരൂരില് സിപിഎം പ്രവര്ത്തകര് ഏറ്റുമുട്ടി: ഒരു സ്ത്രീയുള്പ്പെടെ അഞ്ചുപേര്ക്ക് പരിക്ക് 16, 2019, 11:21 അഴൂരിലെ ഗുണ്ടാവിളയാട്ടം: ഒരു പ്രതികൂടി പൊലീസ് പിടിയിൽ, അറസ്റ്റ് വീട് കയറി വെട്ടിയ കേസില്! 22, 2019, 14:33 നെടുമങ്ങാട് ഡിപ്പോയിൽ സംഘർഷം; പൊലീസുകാരിയടക്കം മൂന്നു പേർക്ക് പരിക്ക്, പിന്നിൽ വിദ്യാർത്ഥികളെന്ന് ! 20, 2019, 14:45 ഒളിഞ്ഞുനോട്ടക്കാരൻ പിടിയിൽ: പ്രതിയെ കാണാൻ നാട്ടുകാരുടെ തിരക്ക്, സംഘർഷവേദിയായി പോലീസ് സ്റ്റേഷന് 13, 2019, 16:30 സി സോണ് കലോല്സവം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില് വന് സംഘര്ഷം, നിരവധി പേര്ക്ക് പരിക്ക്!! 2, 2019, 09:39 മലപ്പുറത്ത് വീടിനുള്ളില് മകനോടൊപ്പം ഉറങ്ങുകയായിരുന്നു വിധവയെ തീ കൊളുത്തി കൊലപ്പെടുത്താന് ശ്രമം! 25, 2019, 13:03 പോരാട്ടം കശ്മീരിന് വേണ്ടി: കശ്മീരികള്ക്കെതിരല്ലെന്ന് പ്രധാനമന്ത്രി, അക്രമങ്ങള്ക്ക് താക്കീത്!! 23, 2019, 16:56 ദില്ലിയില് ബെല്ജിയന് വനിതയ്ക്കെതിരെ അതിക്രമം, ഇന്ത്യ കാണാന് എത്തിയ വനിത മണിക്കൂറുകള്ക്കുള്ളില് ഇന്ത്യ വിട്ടു
അക്രമം: Latest അക്രമം
https://malayalam.oneindia.com/topic/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബംഗാളില് അക്രമം കത്തിപ്പടരുന്നു...അമിത് ഷാ ദൈവമാണോയെന്ന് മമത!! 15, 2019, 17:15 യാ ത്ര ക്കാ രെ മ ർ ദ്ദി ച്ച സംഭവം; ജീ വ ന ക്കാ രു മാ യി വൈ റ്റി ല ജംങ് ഷ നി ൽ തെ ളി വെ ടുപ്പ് 28, 2019, 21:44 കതിരൂരില് സിപിഎം പ്രവര്ത്തകര് ഏറ്റുമുട്ടി: ഒരു സ്ത്രീയുള്പ്പെടെ അഞ്ചുപേര്ക്ക് പരിക്ക് 16, 2019, 11:21 അഴൂരിലെ ഗുണ്ടാവിളയാട്ടം: ഒരു പ്രതികൂടി പൊലീസ് പിടിയിൽ, അറസ്റ്റ് വീട് കയറി വെട്ടിയ കേസില്! 22, 2019, 14:33 നെടുമങ്ങാട് ഡിപ്പോയിൽ സംഘർഷം; പൊലീസുകാരിയടക്കം മൂന്നു പേർക്ക് പരിക്ക്, പിന്നിൽ വിദ്യാർത്ഥികളെന്ന് ! 20, 2019, 14:45 ഒളിഞ്ഞുനോട്ടക്കാരൻ പിടിയിൽ: പ്രതിയെ കാണാൻ നാട്ടുകാരുടെ തിരക്ക്, സംഘർഷവേദിയായി പോലീസ് സ്റ്റേഷന് 13, 2019, 16:30 സി സോണ് കലോല്സവം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില് വന് സംഘര്ഷം, നിരവധി പേര്ക്ക് പരിക്ക്!! 2, 2019, 09:39 മലപ്പുറത്ത് വീടിനുള്ളില് മകനോടൊപ്പം ഉറങ്ങുകയായിരുന്നു വിധവയെ തീ കൊളുത്തി കൊലപ്പെടുത്താന് ശ്രമം! 25, 2019, 13:03 പോരാട്ടം കശ്മീരിന് വേണ്ടി: കശ്മീരികള്ക്കെതിരല്ലെന്ന് പ്രധാനമന്ത്രി, അക്രമങ്ങള്ക്ക് താക്കീത്!! 23, 2019, 16:56 ദില്ലിയില് ബെല്ജിയന് വനിതയ്ക്കെതിരെ അതിക്രമം, ഇന്ത്യ കാണാന് എത്തിയ വനിത മണിക്കൂറുകള്ക്കുള്ളില് ഇന്ത്യ വിട്ടു ### Headline : അക്രമം: Latest അക്രമം
36
മലപ്പുറം: പലതുള്ളി പെരുവെള്ളം ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില് മൈലപ്പുറം ശിശുക്ഷേമ സ്ഥാപനത്തിലെ കുഞ്ഞുങ്ങള്ക്ക് വസ്ത്രവും ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യും.സര്ക്കാറിന് കീഴില് പ്രവര്ത്തിക്കുന്ന സ്ഥാപനത്തിലുള്ള 28കുട്ടികള്ക്കുള്ള വസ്ത്രങ്ങള്, വെയ്റ്റിങ് മെഷീന്, ഒരു ആഴ്ചത്തേക്കുള്ള മരുന്നുകള്, സ്കൂളില് പോകുന്ന നാലു വിദ്യാര്ഥികള്ക്കുള്ള നോട്ടുപുസ്തകങ്ങള് തുടങ്ങിയവയാണ് ഈമാസം 12ന് വിതരണം ചെയ്യുക.നവോഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണം: ടി വി ബാലൻ സൊസൈറ്റിയുടെ എക്സിക്യൂട്ടീവംഗവും, മലപ്പുറം ടീം ക്യാപ്റ്റനുമായ ഫാത്തിമാബീവിയുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവര്ത്തിക്ക് നേതൃത്വം നല്കുന്നത്.പ്രവാസി മലയാളിയായ പ്രവീണ്ചന്ദ്രന് രൂപീകരിച്ച പലത്തുള്ളി പെരുവെള്ളം ഫേസ്ബുക്ക് ഗ്രൂപ്പില് കാസര്കോട്, പത്തനംതിട്ട ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് 12ജില്ലകളിലും വിവിധ ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തിവരുന്നതായി ഫാത്തിമാബീവി പറഞ്ഞു.2018 ഫെബ്രുവരിയിലാണ് പലത്തുള്ളിപെരുവെള്ളം കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്.വിവിധ മേഖലകളിലുള്ള സമൂഹ്യസേവനം ല്ക്ഷ്യവെച്ചാണ് കൂട്ടായ്മ പ്രവര്ത്തിക്കുന്നതെന്നും ഭാരവാഹികള് പറയുന്നു.രോഗബാധിതര്ക്കുള്ള ചികില്സാ സഹായം, വിവാഹ ധനസഹായം, ഒരുനേരത്തെ ആഹാരം നല്കല്, തെരുവോരങ്ങളില് കഴിയുന്നവര്ക്കുള്ള പുതപ്പ് ബെഡ്ഷീറ്റ് മുതലായവ എത്തിച്ചു നല്കല്, പ്രളയബാധിതര്ക്കുള്ള സഹായം തുടങ്ങി അനവധി ജീവകാരുണ്യ പ്രവര്ത്തനങ്ങള് ആണ് പലത്തുള്ളിപെരുവെള്ളം സൊസൈറ്റി നടത്തി വന്നിട്ടുള്ളത്.രുചിയുള്ള പൊതിച്ചോര് എന്ന പദ്ധതിക്ക് ശേഷം തുടക്കമിട്ടിട്ടുള്ള കുട്ടിക്കുപ്പായം പദ്ധതി അനുസരിച്ചാണ് ഒരു മാസം പ്രായം മുതല് ഏഴു വയസ്സുവരെ പ്രായമുള്ള 28കുട്ടികള്ക്കുള്ള അത്യാവശ്യസാധനങ്ങള് എത്തിച്ചത്.ടീം അംഗങ്ങളായ ശിഹാബ്,റഫീഖ്റഹ്മാന്, ലിസ്ന, ഫവാസ്, മൊയ്തീന്, ഫസ്ന തുടങ്ങിയവരും ടീം ക്യാപ്റ്റനൊപ്പം പദ്ധതി നടപ്പാക്കാന് നേതൃത്വം നല്കി.ഒരു മാസത്തില് തങ്ങളാല് കഴിയുന്ന ഒരു സേവനപ്രവര്ത്തനമെങ്കിലും നടത്തുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ടീം ക്യാപ്റ്റന് ഫാത്തിമാബീവി പറയുന്നു
മാസത്തില് ഒരു സേവനം 'പലതുള്ളി പെരുവെള്ളം' ഫേസ്സ്ബുക്ക് കൂട്ടായ്മ അനാഥക്കുഞ്ഞുങ്ങള്ക്ക് തുണയാകും
https://malayalam.oneindia.com/news/malappuram/facebook-community-distribute-food-dress-orphans-216975.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം: പലതുള്ളി പെരുവെള്ളം ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില് മൈലപ്പുറം ശിശുക്ഷേമ സ്ഥാപനത്തിലെ കുഞ്ഞുങ്ങള്ക്ക് വസ്ത്രവും ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യും.സര്ക്കാറിന് കീഴില് പ്രവര്ത്തിക്കുന്ന സ്ഥാപനത്തിലുള്ള 28കുട്ടികള്ക്കുള്ള വസ്ത്രങ്ങള്, വെയ്റ്റിങ് മെഷീന്, ഒരു ആഴ്ചത്തേക്കുള്ള മരുന്നുകള്, സ്കൂളില് പോകുന്ന നാലു വിദ്യാര്ഥികള്ക്കുള്ള നോട്ടുപുസ്തകങ്ങള് തുടങ്ങിയവയാണ് ഈമാസം 12ന് വിതരണം ചെയ്യുക.നവോഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണം: ടി വി ബാലൻ സൊസൈറ്റിയുടെ എക്സിക്യൂട്ടീവംഗവും, മലപ്പുറം ടീം ക്യാപ്റ്റനുമായ ഫാത്തിമാബീവിയുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവര്ത്തിക്ക് നേതൃത്വം നല്കുന്നത്.പ്രവാസി മലയാളിയായ പ്രവീണ്ചന്ദ്രന് രൂപീകരിച്ച പലത്തുള്ളി പെരുവെള്ളം ഫേസ്ബുക്ക് ഗ്രൂപ്പില് കാസര്കോട്, പത്തനംതിട്ട ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് 12ജില്ലകളിലും വിവിധ ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തിവരുന്നതായി ഫാത്തിമാബീവി പറഞ്ഞു.2018 ഫെബ്രുവരിയിലാണ് പലത്തുള്ളിപെരുവെള്ളം കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്.വിവിധ മേഖലകളിലുള്ള സമൂഹ്യസേവനം ല്ക്ഷ്യവെച്ചാണ് കൂട്ടായ്മ പ്രവര്ത്തിക്കുന്നതെന്നും ഭാരവാഹികള് പറയുന്നു.രോഗബാധിതര്ക്കുള്ള ചികില്സാ സഹായം, വിവാഹ ധനസഹായം, ഒരുനേരത്തെ ആഹാരം നല്കല്, തെരുവോരങ്ങളില് കഴിയുന്നവര്ക്കുള്ള പുതപ്പ് ബെഡ്ഷീറ്റ് മുതലായവ എത്തിച്ചു നല്കല്, പ്രളയബാധിതര്ക്കുള്ള സഹായം തുടങ്ങി അനവധി ജീവകാരുണ്യ പ്രവര്ത്തനങ്ങള് ആണ് പലത്തുള്ളിപെരുവെള്ളം സൊസൈറ്റി നടത്തി വന്നിട്ടുള്ളത്.രുചിയുള്ള പൊതിച്ചോര് എന്ന പദ്ധതിക്ക് ശേഷം തുടക്കമിട്ടിട്ടുള്ള കുട്ടിക്കുപ്പായം പദ്ധതി അനുസരിച്ചാണ് ഒരു മാസം പ്രായം മുതല് ഏഴു വയസ്സുവരെ പ്രായമുള്ള 28കുട്ടികള്ക്കുള്ള അത്യാവശ്യസാധനങ്ങള് എത്തിച്ചത്.ടീം അംഗങ്ങളായ ശിഹാബ്,റഫീഖ്റഹ്മാന്, ലിസ്ന, ഫവാസ്, മൊയ്തീന്, ഫസ്ന തുടങ്ങിയവരും ടീം ക്യാപ്റ്റനൊപ്പം പദ്ധതി നടപ്പാക്കാന് നേതൃത്വം നല്കി.ഒരു മാസത്തില് തങ്ങളാല് കഴിയുന്ന ഒരു സേവനപ്രവര്ത്തനമെങ്കിലും നടത്തുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ടീം ക്യാപ്റ്റന് ഫാത്തിമാബീവി പറയുന്നു ### Headline : മാസത്തില് ഒരു സേവനം 'പലതുള്ളി പെരുവെള്ളം' ഫേസ്സ്ബുക്ക് കൂട്ടായ്മ അനാഥക്കുഞ്ഞുങ്ങള്ക്ക് തുണയാകും
37
താളത്തിലൂടെ കണക്ക് പഠിക്കാനാകുമെന്ന് തെളിയിക്കാന് വിദ്യാഭ്യാസ മന്ത്രി പാട്ടു പാടി.മോഹവീണ തന് തന്ത്രിയിലൊരു രാഗം കൂടിയുണര്ന്നെങ്കില് എന്ന പാട്ടിന് സദസ് താളം പിടിച്ചു.തന്നെ സ്വീകരിക്കാന് ഒരുക്കിയ ചെണ്ടമേളത്തിന്റെ അഞ്ച് കാലങ്ങളും ഗണിതവുമായി ബന്ധിപ്പിച്ച് അദ്ദേഹം വിശദീകരിച്ചു.കുമരകം ഗവണ്മെന്റ് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് ഗണിതോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങായിരുന്നു വേദി.കണക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയമാണെന്നാണ് വിദ്യാര്ഥികളുടെയും പൊതു സമൂഹത്തിന്റെയും ധാരണ.സര്വ്വ മേഖലയുടെയും അകകാമ്പാണ് ഗണിതം.ഗണിത ശാസ്ത്രത്തിന് പ്രാധാന്യമേറെയുള്ള കാലത്തിലൂടെയാണ് കേരളത്തിലെ അടുത്ത തലമുറ കടന്നു പോകേണ്ടത്.ഇത് മുന്കൂട്ടി മനസ്സിലാക്കി ഗണിത പഠനം രസകരവും എളുപ്പവുമാക്കുന്നതിനാണ് ഗണിതോത്സവം സംഘടിപ്പിക്കുന്നത്.അന്ധവിശ്വാസത്തില് അകപ്പെടാതെ യുക്തി സഹജമായി ചിന്തിക്കുന്നതിനും ശാസ്ത്രബോധവമുള്ളവരാകുന്നതിനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില് സമഗ്രശിക്ഷ കേരളം, കെ.ഡെസ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഗണിതോത്സവം സംഘടിപ്പിക്കുന്നത്.തുടക്കത്തില് 1500 കേന്ദ്രങ്ങളില് ജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് നടത്തുന്ന ഗണിതോത്സവം അടുത്ത വര്ഷം എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.കിഫ്ബി സഹായത്തോടെ മൂന്ന് കോടി രൂപ വിനിയോഗിച്ച് സ്കൂളില് നിര്മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്വ്വഹിച്ചു.അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്.എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന് കുളത്തുങ്കല് മുഖ്യപ്രഭാഷണം നടത്തി.സമഗ്രശിക്ഷ കേരളം ഡയറക്ടര് ഡോ.എ.പി.കുട്ടികൃഷ്ണന് പദ്ധതി വിശദീകരിച്ചു.കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്, കൈറ്റ് സി.ഇ.ഒ കെ.അന്വര് സാദത്ത്, പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്ഡിനേറ്റര് കെ.ജെ.പ്രസാദ്, പി.ടി.എ പ്രസിഡന്റ് ഫിലിപ്പ് സ്ക്കറിയ തുടങ്ങിയവര് പങ്കെടുത്തു.കാഞ്ഞിരപ്പള്ളി ബ്ലോക്കില് ലൈഫ് മിഷനില് വീട് സ്വന്തമാക്കിയത് 789 കുടുംബങ്ങള്
സംസ്ഥാന ഗണിതോത്സവത്തിന് കുമരകത്ത് തുടക്കം;പാട്ടിന്റെ താളത്തില് കണക്ക് പഠിപ്പിച്ച് മന്ത്രി രവീന്ദ്രനാഥ്
https://timeskerala.com/archives/182054
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : താളത്തിലൂടെ കണക്ക് പഠിക്കാനാകുമെന്ന് തെളിയിക്കാന് വിദ്യാഭ്യാസ മന്ത്രി പാട്ടു പാടി.മോഹവീണ തന് തന്ത്രിയിലൊരു രാഗം കൂടിയുണര്ന്നെങ്കില് എന്ന പാട്ടിന് സദസ് താളം പിടിച്ചു.തന്നെ സ്വീകരിക്കാന് ഒരുക്കിയ ചെണ്ടമേളത്തിന്റെ അഞ്ച് കാലങ്ങളും ഗണിതവുമായി ബന്ധിപ്പിച്ച് അദ്ദേഹം വിശദീകരിച്ചു.കുമരകം ഗവണ്മെന്റ് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് ഗണിതോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങായിരുന്നു വേദി.കണക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയമാണെന്നാണ് വിദ്യാര്ഥികളുടെയും പൊതു സമൂഹത്തിന്റെയും ധാരണ.സര്വ്വ മേഖലയുടെയും അകകാമ്പാണ് ഗണിതം.ഗണിത ശാസ്ത്രത്തിന് പ്രാധാന്യമേറെയുള്ള കാലത്തിലൂടെയാണ് കേരളത്തിലെ അടുത്ത തലമുറ കടന്നു പോകേണ്ടത്.ഇത് മുന്കൂട്ടി മനസ്സിലാക്കി ഗണിത പഠനം രസകരവും എളുപ്പവുമാക്കുന്നതിനാണ് ഗണിതോത്സവം സംഘടിപ്പിക്കുന്നത്.അന്ധവിശ്വാസത്തില് അകപ്പെടാതെ യുക്തി സഹജമായി ചിന്തിക്കുന്നതിനും ശാസ്ത്രബോധവമുള്ളവരാകുന്നതിനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില് സമഗ്രശിക്ഷ കേരളം, കെ.ഡെസ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഗണിതോത്സവം സംഘടിപ്പിക്കുന്നത്.തുടക്കത്തില് 1500 കേന്ദ്രങ്ങളില് ജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് നടത്തുന്ന ഗണിതോത്സവം അടുത്ത വര്ഷം എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.കിഫ്ബി സഹായത്തോടെ മൂന്ന് കോടി രൂപ വിനിയോഗിച്ച് സ്കൂളില് നിര്മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്വ്വഹിച്ചു.അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്.എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന് കുളത്തുങ്കല് മുഖ്യപ്രഭാഷണം നടത്തി.സമഗ്രശിക്ഷ കേരളം ഡയറക്ടര് ഡോ.എ.പി.കുട്ടികൃഷ്ണന് പദ്ധതി വിശദീകരിച്ചു.കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്, കൈറ്റ് സി.ഇ.ഒ കെ.അന്വര് സാദത്ത്, പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്ഡിനേറ്റര് കെ.ജെ.പ്രസാദ്, പി.ടി.എ പ്രസിഡന്റ് ഫിലിപ്പ് സ്ക്കറിയ തുടങ്ങിയവര് പങ്കെടുത്തു.കാഞ്ഞിരപ്പള്ളി ബ്ലോക്കില് ലൈഫ് മിഷനില് വീട് സ്വന്തമാക്കിയത് 789 കുടുംബങ്ങള് ### Headline : സംസ്ഥാന ഗണിതോത്സവത്തിന് കുമരകത്ത് തുടക്കം;പാട്ടിന്റെ താളത്തില് കണക്ക് പഠിപ്പിച്ച് മന്ത്രി രവീന്ദ്രനാഥ്
38
കോഴിക്കോട് : രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ എൻ.സി.സി.വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിർമ്മാർജനം, ബോധവൽകരണം, ദുരിതാശ്വാസം എന്നീ മേഖലകളിൽ കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.സെൻട്രൽ സ്റ്റേഡിയത്തിൽ മികച്ച എൻ.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് ഗ്രൂപ്പിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.ഐക്യം, മതനിരപക്ഷേത, അച്ചടക്കം, സാമൂഹ്യസേവനം തുടങ്ങിയവ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിൽ എൻ.സി.സിക്ക് വലിയ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു.തുടർച്ചയായ കഠിന പരിശീലനത്തിലൂടെ രാജ്യത്തെ മികച്ച യുവജന പ്രസ്ഥാനമായി എൻ.സി.സി.വളർന്നു.കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന എൻ.സി.സി.കേഡറ്റുകൾക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.റിപ്പബ്ലിക് ദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കേഡറ്റുകൾക്ക് പുരസ്കാരം നൽകി.2019-20 ലെ സംസ്ഥാനത്തെ മികച്ച ബറ്റാലിയനുള്ള അവാർഡ് 31 കേരള ബറ്റാലിയന്റെ കമാണ്ടിംഗ് ഓഫീസർ കേണൽ ജോസ് ഏറ്റുവാങ്ങി.മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പാളും കെ.ആർ.കെ.ഡി.എം.ബി.എച്ച്.എസ്.ആന്റ് എച്ച്.എസ്.എസ്.പ്രിൻസിപ്പാളും ഏറ്റുവാങ്ങി.കൊറോണ വൈറസ് വ്യാപനത്തെ നേരിടാന് ജില്ല പൂര്ണ്ണ സജ്ജം: കളക്ടര് ഡി സജിത് ബാബു
എൻ.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി കെ.ടി.ജലീൽ
https://www.malayalamexpress.in/archives/1046244/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട് : രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ എൻ.സി.സി.വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിർമ്മാർജനം, ബോധവൽകരണം, ദുരിതാശ്വാസം എന്നീ മേഖലകളിൽ കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.സെൻട്രൽ സ്റ്റേഡിയത്തിൽ മികച്ച എൻ.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് ഗ്രൂപ്പിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.ഐക്യം, മതനിരപക്ഷേത, അച്ചടക്കം, സാമൂഹ്യസേവനം തുടങ്ങിയവ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിൽ എൻ.സി.സിക്ക് വലിയ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു.തുടർച്ചയായ കഠിന പരിശീലനത്തിലൂടെ രാജ്യത്തെ മികച്ച യുവജന പ്രസ്ഥാനമായി എൻ.സി.സി.വളർന്നു.കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന എൻ.സി.സി.കേഡറ്റുകൾക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.റിപ്പബ്ലിക് ദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കേഡറ്റുകൾക്ക് പുരസ്കാരം നൽകി.2019-20 ലെ സംസ്ഥാനത്തെ മികച്ച ബറ്റാലിയനുള്ള അവാർഡ് 31 കേരള ബറ്റാലിയന്റെ കമാണ്ടിംഗ് ഓഫീസർ കേണൽ ജോസ് ഏറ്റുവാങ്ങി.മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പാളും കെ.ആർ.കെ.ഡി.എം.ബി.എച്ച്.എസ്.ആന്റ് എച്ച്.എസ്.എസ്.പ്രിൻസിപ്പാളും ഏറ്റുവാങ്ങി.കൊറോണ വൈറസ് വ്യാപനത്തെ നേരിടാന് ജില്ല പൂര്ണ്ണ സജ്ജം: കളക്ടര് ഡി സജിത് ബാബു ### Headline : എൻ.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി കെ.ടി.ജലീൽ
39
ആറ്റിങ്ങലില് അട്ടിമറി ജയവുമായി അടൂര് പ്രകാശ്....നാലാമൂഴത്തില് പിഴച്ച് സമ്പത്ത്!! 23, 2019, 20:56 ആറ്റിങ്ങലില് വന്അട്ടിമറി: സമ്പത്ത് തോല്ക്കും, അടൂര് പ്രകാശിന്റെ ഭൂരിപക്ഷം 15000, യുഡിഎഫ് കണക്ക് 2, 2019, 17:58 '92 വയസ്സായ അച്ഛനെ ഷാള് അണിയിച്ച് നാടകം' കോണ്ഗ്രസിനെതിരെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകന് 19, 2019, 18:37 തന്നെ കൊല്ലാന് പിണറായിയുടെ നിര്ദേശം, കുത്തിയിരിപ്പ് സമരവുമായി ശോഭാ സുരേന്ദ്രൻ 17, 2019, 15:55 'എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ല'; സിപിഎം പ്രവർത്തകരെ വിറപ്പിച്ച് ശോഭാ സുരേന്ദ്രൻ 17, 2019, 12:47 ആറ്റിങ്ങലിൽ സമ്പത്ത് ഇടതുകോട്ട കാക്കുമോ? അടൂർ പ്രകാശ് പിടിക്കുമോ? അതോ ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമോ? 27, 2019, 10:51 ആറ്റിങ്ങല് ഉറപ്പിച്ച് അടൂര് പ്രകാശ്,വയനാട്ടില് വിട്ടുവീഴ്ച്ചയില്ല, ഉമ്മന്ചാണ്ടി ദില്ലിയിലേക്ക്! 17, 2019, 21:07 ആലപ്പുഴയില് അടൂര് പ്രകാശ് തോല്ക്കും, മത്സരിക്കാന് വരേണ്ടെന്ന് പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി 17, 2019, 16:59 ആലപ്പുഴയിൽ പോസ്റ്റർ പ്രചാരണവുമായി അടൂർ പ്രകാശ്;പ്രചാരണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലപ്പുഴ: ഇടതുപക്ഷ 12, 2019, 11:53 സോളാര് വിശേഷങ്ങള് അറിയാന് വന് തിരക്ക്; കാത്തിരുന്നത് മണിക്കൂറുകള്, തുറുപ്പുചീട്ടായി ഒരു ചോദ്യം 9, 2017, 15:01 സരിതയുടെ വാക്കുകള് കേള്ക്കാന് ഏഴരക്കോടി; കമ്മീഷനെ എന്തിന് നിയമിച്ചെന്ന് മുരളീധരന് 19, 2017, 14:57 സോളാറില് കുടുങ്ങി വേണുഗോപാല്; രാജി വേണമെന്ന് ഡിവൈഎഫ്ഐ
അടൂര് പ്രകാശ്: Latest അടൂര് പ്രകാശ്
https://malayalam.oneindia.com/topic/%E0%B4%85%E0%B4%9F%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B6%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആറ്റിങ്ങലില് അട്ടിമറി ജയവുമായി അടൂര് പ്രകാശ്....നാലാമൂഴത്തില് പിഴച്ച് സമ്പത്ത്!! 23, 2019, 20:56 ആറ്റിങ്ങലില് വന്അട്ടിമറി: സമ്പത്ത് തോല്ക്കും, അടൂര് പ്രകാശിന്റെ ഭൂരിപക്ഷം 15000, യുഡിഎഫ് കണക്ക് 2, 2019, 17:58 '92 വയസ്സായ അച്ഛനെ ഷാള് അണിയിച്ച് നാടകം' കോണ്ഗ്രസിനെതിരെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകന് 19, 2019, 18:37 തന്നെ കൊല്ലാന് പിണറായിയുടെ നിര്ദേശം, കുത്തിയിരിപ്പ് സമരവുമായി ശോഭാ സുരേന്ദ്രൻ 17, 2019, 15:55 'എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ല'; സിപിഎം പ്രവർത്തകരെ വിറപ്പിച്ച് ശോഭാ സുരേന്ദ്രൻ 17, 2019, 12:47 ആറ്റിങ്ങലിൽ സമ്പത്ത് ഇടതുകോട്ട കാക്കുമോ? അടൂർ പ്രകാശ് പിടിക്കുമോ? അതോ ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമോ? 27, 2019, 10:51 ആറ്റിങ്ങല് ഉറപ്പിച്ച് അടൂര് പ്രകാശ്,വയനാട്ടില് വിട്ടുവീഴ്ച്ചയില്ല, ഉമ്മന്ചാണ്ടി ദില്ലിയിലേക്ക്! 17, 2019, 21:07 ആലപ്പുഴയില് അടൂര് പ്രകാശ് തോല്ക്കും, മത്സരിക്കാന് വരേണ്ടെന്ന് പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി 17, 2019, 16:59 ആലപ്പുഴയിൽ പോസ്റ്റർ പ്രചാരണവുമായി അടൂർ പ്രകാശ്;പ്രചാരണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലപ്പുഴ: ഇടതുപക്ഷ 12, 2019, 11:53 സോളാര് വിശേഷങ്ങള് അറിയാന് വന് തിരക്ക്; കാത്തിരുന്നത് മണിക്കൂറുകള്, തുറുപ്പുചീട്ടായി ഒരു ചോദ്യം 9, 2017, 15:01 സരിതയുടെ വാക്കുകള് കേള്ക്കാന് ഏഴരക്കോടി; കമ്മീഷനെ എന്തിന് നിയമിച്ചെന്ന് മുരളീധരന് 19, 2017, 14:57 സോളാറില് കുടുങ്ങി വേണുഗോപാല്; രാജി വേണമെന്ന് ഡിവൈഎഫ്ഐ ### Headline : അടൂര് പ്രകാശ്: Latest അടൂര് പ്രകാശ്
40
തിരുവനന്തപുരം: ഷൊര്ണൂര് എംഎല്എ പികെ ശശിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്.ശശിക്കെതിരായ അഅന്വേഷണ കമ്മീഷന് റിപ്പോര്ട്ട് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്കുട്ടി സിപിഎം കേന്ദ്രകമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.പാര്ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പെണ്കുട്ടി കേന്ദ്രകമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ടില് ഇനി പുനപ്പരിശോധന വേണ്ടെന്നാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാട്.വിഷയം ഇന്ന് കേന്ദ്രകമ്മിറ്റി ചര്ച്ച ചെയ്യും.പെണ്കുട്ടിയുടെ പരാതിയും സംസ്ഥാനഘടകത്തിന്റെ തീരുമാനവുമാണ് കേന്ദ്രകമ്മിറ്റി പ്രധാനമായും ചര്ച്ച ചെയ്യുക.പാര്ട്ടി ഓഫീസില് വച്ച് ശശി അപമര്യാദയായി പെരുമാറിയെന്നാണ് വനിതാ നേതാവിന്റെ പരാതി.ഫോണില് വിളിച്ചും ശല്യപ്പെടുത്തിയെന്ന് പരാതിക്കാരി പറയുന്നു.എന്നാല് പരാതിയില് കൃത്യമായ തിയ്യതി സൂചിപ്പിക്കുന്നില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ട്.മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില് മേല്കമ്മിറ്റിക്ക് പരാതി നല്കണമമായിരുന്നു.അതുണ്ടായില്ലെന്നും അന്വേഷണ കമ്മീഷന് റിപ്പോര്ട്ടില് പറയുന്നു.റിപ്പോര്ട്ട് കഴിഞ്ഞദിവസം മാധ്യമങ്ങള് പരസ്യമാക്കിയിരുന്നു.മധ്യപ്രദേശില് കൂടുതല് വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്ഗ്രസ് ജയം ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു.സ്ത്രീപക്ഷത്തുനിന്നുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ കത്തിലെ ആവശ്യം.നേരത്തെയും വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു.തുടര്ന്നാണ് ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തില് ഇടപെട്ടതും തുടര്നടപടിയുണ്ടായതും.സ്ത്രീ പീഡന പരാതികള് പാര്ട്ടിയുടെ ഉന്നതസ്ഥാനങ്ങളില് ഇരിക്കുന്നവര്ക്കെതിരെ ഉയരുന്നത് ഗൗരവമായി കാണണമെന്നാണ് വിഎസ് കത്തില് ആവശ്യപ്പെടുന്നത്.ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില് വിഎസ് പങ്കെടുക്കുന്നില്ല.ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി കത്തയച്ചത്
ശശിക്കെതിരെ വീണ്ടും ഡിവൈഎഫ്ഐ വനിതാ നേതാവ്; നടപടി വേണമെന്ന് വിഎസ്സിന്റെ കത്ത്
https://malayalam.oneindia.com/news/kerala/vs-achutanandans-letter-to-cpim-central-committee-against-pk-sasi-scandal-215705.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഷൊര്ണൂര് എംഎല്എ പികെ ശശിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്.ശശിക്കെതിരായ അഅന്വേഷണ കമ്മീഷന് റിപ്പോര്ട്ട് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്കുട്ടി സിപിഎം കേന്ദ്രകമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.പാര്ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പെണ്കുട്ടി കേന്ദ്രകമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ടില് ഇനി പുനപ്പരിശോധന വേണ്ടെന്നാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാട്.വിഷയം ഇന്ന് കേന്ദ്രകമ്മിറ്റി ചര്ച്ച ചെയ്യും.പെണ്കുട്ടിയുടെ പരാതിയും സംസ്ഥാനഘടകത്തിന്റെ തീരുമാനവുമാണ് കേന്ദ്രകമ്മിറ്റി പ്രധാനമായും ചര്ച്ച ചെയ്യുക.പാര്ട്ടി ഓഫീസില് വച്ച് ശശി അപമര്യാദയായി പെരുമാറിയെന്നാണ് വനിതാ നേതാവിന്റെ പരാതി.ഫോണില് വിളിച്ചും ശല്യപ്പെടുത്തിയെന്ന് പരാതിക്കാരി പറയുന്നു.എന്നാല് പരാതിയില് കൃത്യമായ തിയ്യതി സൂചിപ്പിക്കുന്നില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ട്.മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില് മേല്കമ്മിറ്റിക്ക് പരാതി നല്കണമമായിരുന്നു.അതുണ്ടായില്ലെന്നും അന്വേഷണ കമ്മീഷന് റിപ്പോര്ട്ടില് പറയുന്നു.റിപ്പോര്ട്ട് കഴിഞ്ഞദിവസം മാധ്യമങ്ങള് പരസ്യമാക്കിയിരുന്നു.മധ്യപ്രദേശില് കൂടുതല് വോട്ട് കിട്ടിയത് ബിജെപിക്ക്; തോറ്റതും ബിജെപി!! അവിടെയാണ് കോണ്ഗ്രസ് ജയം ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു.സ്ത്രീപക്ഷത്തുനിന്നുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ കത്തിലെ ആവശ്യം.നേരത്തെയും വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു.തുടര്ന്നാണ് ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തില് ഇടപെട്ടതും തുടര്നടപടിയുണ്ടായതും.സ്ത്രീ പീഡന പരാതികള് പാര്ട്ടിയുടെ ഉന്നതസ്ഥാനങ്ങളില് ഇരിക്കുന്നവര്ക്കെതിരെ ഉയരുന്നത് ഗൗരവമായി കാണണമെന്നാണ് വിഎസ് കത്തില് ആവശ്യപ്പെടുന്നത്.ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില് വിഎസ് പങ്കെടുക്കുന്നില്ല.ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി കത്തയച്ചത് ### Headline : ശശിക്കെതിരെ വീണ്ടും ഡിവൈഎഫ്ഐ വനിതാ നേതാവ്; നടപടി വേണമെന്ന് വിഎസ്സിന്റെ കത്ത്
41
ഹോട്ടലുകളിലെ വില നിയന്ത്രിയ്ക്കും 21 2012, 12:53 തിരുവനന്തപുരം: ഹോട്ടല് ഭക്ഷണവില നിയന്ത്രിക്കാന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും നിയമസഭയില് പറഞ്ഞു.ഹോട്ടല് ഭക്ഷണത്തിന്റെ വില വര്ദ്ധനയില് നിന്ന് സാധാരണക്കാരെ രക്ഷിക്കാന് സര്ക്കാര് നിയമനിര്മ്മാണം നടത്തണമെന്ന ഹൈക്കോടതിയുടെ അഭിപ്രായം നിയമനിര്മ്മാണത്തിന് ശക്തിപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഈ നിയമസഭാ സമ്മേളന കാലയളവില് നിയമം കൊണ്ടുവരാന് കഴിയില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു.ഇക്കാര്യത്തില് പൊതുചര്ച്ച ആവശ്യമായതിനാലാണിത്.എല്ലാ താലൂക്കുകളിലും ന്യായവിലയ്ക്ക് ഭക്ഷണം നല്കുന്ന 'മാവേലി ഹോട്ടലുകള് തുറക്കും.ഇതിനായി മുന്നോട്ടുവരുന്ന സംഘടനകള്ക്കും വ്യക്തികള്ക്കും ആവശ്യമായ സഹായം നല്കുമെന്നും മന്ത്രി വ്യക്തമാക്കി.ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്ധിപ്പിക്കുന്നത് തടയാന് സംവിധാനമുണ്ടാക്കാന് നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്ദേശിച്ചിരുന്നു.ഹോട്ടലുകളില് ഭക്ഷണത്തിന് ദിനംപ്രതി വില കൂട്ടുകയാണെന്ന് കോടതി ബുധനാഴ്ച പറഞ്ഞിരുന്നു.അന്യായവും ഏകപക്ഷീയവുമായ വിലവര്ധന നിയന്ത്രിക്കാന് സര്ക്കാര് നിയമ നിര്മാണത്തിലൂടെ ഉചിതമായ സംവിധാനം കൊണ്ടുവരണമെന്ന് ജസ്റ്റിസ് എസ്.സിരിജഗന് നിര്ദേശിച്ചിരുന്നു.ഹോട്ടലുകളിലെ വില നിയന്ത്രിക്കാന് സര്ക്കാരിന് അധികാരമില്ലെന്നു കാണിച്ച് കേരള ഹോട്ടല് ആന്ഡ് റസ്റ്റോറന്റ്സ് അസോസിയേഷന് തൃശ്ശൂര് യൂണിറ്റ് നല്കിയ ഹര്ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.ഹോട്ടല് ഭക്ഷണവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര് ഉപഭോക്തൃതര്ക്ക പരിഹാര ഫോറത്തില് കേരള കണ്സ്യൂമര് എജ്യുക്കേഷന് സൊസൈറ്റി ഹര്ജി നല്കിയിരുന്നു.ഇത്തരമൊരു ഹര്ജി നിലനില്ക്കില്ലെന്നും തള്ളണമെന്നുമാവശ്യപ്പട്ടാണ് ഹോട്ടലുടമ അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചത്
ഹോട്ടല്, വില, ഉമ്മന് ചാണ്ടി, അനൂപ് ജേക്കബ്, വില
https://malayalam.oneindia.com/news/2012/06/21/kerala-law-soon-to-regulate-hotel-food-prices-cm-102409.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹോട്ടലുകളിലെ വില നിയന്ത്രിയ്ക്കും 21 2012, 12:53 തിരുവനന്തപുരം: ഹോട്ടല് ഭക്ഷണവില നിയന്ത്രിക്കാന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും നിയമസഭയില് പറഞ്ഞു.ഹോട്ടല് ഭക്ഷണത്തിന്റെ വില വര്ദ്ധനയില് നിന്ന് സാധാരണക്കാരെ രക്ഷിക്കാന് സര്ക്കാര് നിയമനിര്മ്മാണം നടത്തണമെന്ന ഹൈക്കോടതിയുടെ അഭിപ്രായം നിയമനിര്മ്മാണത്തിന് ശക്തിപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഈ നിയമസഭാ സമ്മേളന കാലയളവില് നിയമം കൊണ്ടുവരാന് കഴിയില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു.ഇക്കാര്യത്തില് പൊതുചര്ച്ച ആവശ്യമായതിനാലാണിത്.എല്ലാ താലൂക്കുകളിലും ന്യായവിലയ്ക്ക് ഭക്ഷണം നല്കുന്ന 'മാവേലി ഹോട്ടലുകള് തുറക്കും.ഇതിനായി മുന്നോട്ടുവരുന്ന സംഘടനകള്ക്കും വ്യക്തികള്ക്കും ആവശ്യമായ സഹായം നല്കുമെന്നും മന്ത്രി വ്യക്തമാക്കി.ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്ധിപ്പിക്കുന്നത് തടയാന് സംവിധാനമുണ്ടാക്കാന് നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്ദേശിച്ചിരുന്നു.ഹോട്ടലുകളില് ഭക്ഷണത്തിന് ദിനംപ്രതി വില കൂട്ടുകയാണെന്ന് കോടതി ബുധനാഴ്ച പറഞ്ഞിരുന്നു.അന്യായവും ഏകപക്ഷീയവുമായ വിലവര്ധന നിയന്ത്രിക്കാന് സര്ക്കാര് നിയമ നിര്മാണത്തിലൂടെ ഉചിതമായ സംവിധാനം കൊണ്ടുവരണമെന്ന് ജസ്റ്റിസ് എസ്.സിരിജഗന് നിര്ദേശിച്ചിരുന്നു.ഹോട്ടലുകളിലെ വില നിയന്ത്രിക്കാന് സര്ക്കാരിന് അധികാരമില്ലെന്നു കാണിച്ച് കേരള ഹോട്ടല് ആന്ഡ് റസ്റ്റോറന്റ്സ് അസോസിയേഷന് തൃശ്ശൂര് യൂണിറ്റ് നല്കിയ ഹര്ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.ഹോട്ടല് ഭക്ഷണവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര് ഉപഭോക്തൃതര്ക്ക പരിഹാര ഫോറത്തില് കേരള കണ്സ്യൂമര് എജ്യുക്കേഷന് സൊസൈറ്റി ഹര്ജി നല്കിയിരുന്നു.ഇത്തരമൊരു ഹര്ജി നിലനില്ക്കില്ലെന്നും തള്ളണമെന്നുമാവശ്യപ്പട്ടാണ് ഹോട്ടലുടമ അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചത് ### Headline : ഹോട്ടല്, വില, ഉമ്മന് ചാണ്ടി, അനൂപ് ജേക്കബ്, വില
42
ദില്ലി: സ്വാതന്ത്ര്യ ദിനത്തില് മോദി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലൊന്നാണ് പ്രധാന്മന്ത്രി ജന് ആരോഗ്യ അഭിയാന്.സെപ്റ്റംബര് 25 അതായത് പണ്ഡിറ്റ് ദിന്ദയാല് ഉപാധ്യായയുടെ ജന്മദിനത്തിലാണ് ഈ പദ്ധതി ആരംഭിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.രാജ്യത്തെ 50 ലക്ഷം പേര്ക്ക് നേരിട്ട് ഗുണം കിട്ടുന്ന ആരോഗ്യ പദ്ധതിയാണ് ഇത്.അമേരിക്കയില് ബരാക് ഒബാമ നടപ്പാക്കിയ ഒബാമ കെയര് പോലുള്ള പദ്ധതിക്ക് സമാനമാണ് ഇതും.ഇന്ത്യക്കാര്ക്ക് നല്ല ചികിത്സ കുറഞ്ഞ ചെലവില് ലഭിക്കുന്ന പദ്ധതിയാണിത്.കാര്യമായ രോഗങ്ങള് കാരണം നട്ടം തിരിയുന്ന പത്തുകോടി കുടുംബങ്ങള്ക്ക് വര്ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന് മോദി കെയര് ആയുഷ്മാന് ഭാരത് സ്കീമിന് സാധിക്കും.പാവപ്പെട്ടവര്ക്കും കാര്യമായ വരുമാനമില്ലാത്ത കുടുംബങ്ങളെയും നഗരങ്ങളില് ശരാശരി ജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഈ പദ്ധി.8.03 കോടി രൂപ ഗ്രാമീണ മേഖലകളിലും 2.33 കോടി രൂപ നഗരങ്ങളിലുമായിട്ടാണ് സര്ക്കാര് വകയിരുത്തിയിരിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിക്ഷാ പദ്ധതിയാണ് മോദി കെയര് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.പണമില്ലാതെ സര്ക്കാര് നിയന്ത്രണത്തിലുള്ളതോ സ്വകാര്യ ആശുപത്രികളില് നിന്നോ ചികിത്സ തേടാന് ഇതുവഴി ഗുണഭോക്താക്കള്ക്ക് സാധിക്കും.ആശുപത്രിയില് പ്രവേശിപ്പിച്ച ശേഷമുള്ളതും ഡിസ്ചാര്ജ് ചെയ്ത് കഴിഞ്ഞ ശേഷമുള്ള ചെലവുകളും ആയുഷ്മാന് ഭാരത് സ്കീമിന്റെ പരിധിയില് വരും.കേന്ദ്ര സര്ക്കാര് 60 ശതമാനവും സംസ്ഥാന സര്ക്കാരുകള് 40 ശതമാനവും എന്ന ആനുപാതത്തിലാണ് ഇതിന്റെ പണം കണ്ടെത്തുക.കേന്ദ്ര ഭരണ പ്രദേശങ്ങളില് ഇത് പൂര്ണമായും കേന്ദ്രത്തിനായിരിക്കും ഉത്തരവാദിത്തമുണ്ടാകുക
പ്രധാന്മന്ത്രി ജന് ആരോഗ്യ അഭിയാന്... സ്വപ്ന പദ്ധതിയെ കുറിച്ച് നിങ്ങള് അറിയേണ്ടതെല്ലാം
https://malayalam.oneindia.com/news/india/all-you-want-want-to-know-about-prajaa-209792.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: സ്വാതന്ത്ര്യ ദിനത്തില് മോദി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലൊന്നാണ് പ്രധാന്മന്ത്രി ജന് ആരോഗ്യ അഭിയാന്.സെപ്റ്റംബര് 25 അതായത് പണ്ഡിറ്റ് ദിന്ദയാല് ഉപാധ്യായയുടെ ജന്മദിനത്തിലാണ് ഈ പദ്ധതി ആരംഭിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.രാജ്യത്തെ 50 ലക്ഷം പേര്ക്ക് നേരിട്ട് ഗുണം കിട്ടുന്ന ആരോഗ്യ പദ്ധതിയാണ് ഇത്.അമേരിക്കയില് ബരാക് ഒബാമ നടപ്പാക്കിയ ഒബാമ കെയര് പോലുള്ള പദ്ധതിക്ക് സമാനമാണ് ഇതും.ഇന്ത്യക്കാര്ക്ക് നല്ല ചികിത്സ കുറഞ്ഞ ചെലവില് ലഭിക്കുന്ന പദ്ധതിയാണിത്.കാര്യമായ രോഗങ്ങള് കാരണം നട്ടം തിരിയുന്ന പത്തുകോടി കുടുംബങ്ങള്ക്ക് വര്ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന് മോദി കെയര് ആയുഷ്മാന് ഭാരത് സ്കീമിന് സാധിക്കും.പാവപ്പെട്ടവര്ക്കും കാര്യമായ വരുമാനമില്ലാത്ത കുടുംബങ്ങളെയും നഗരങ്ങളില് ശരാശരി ജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഈ പദ്ധി.8.03 കോടി രൂപ ഗ്രാമീണ മേഖലകളിലും 2.33 കോടി രൂപ നഗരങ്ങളിലുമായിട്ടാണ് സര്ക്കാര് വകയിരുത്തിയിരിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിക്ഷാ പദ്ധതിയാണ് മോദി കെയര് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.പണമില്ലാതെ സര്ക്കാര് നിയന്ത്രണത്തിലുള്ളതോ സ്വകാര്യ ആശുപത്രികളില് നിന്നോ ചികിത്സ തേടാന് ഇതുവഴി ഗുണഭോക്താക്കള്ക്ക് സാധിക്കും.ആശുപത്രിയില് പ്രവേശിപ്പിച്ച ശേഷമുള്ളതും ഡിസ്ചാര്ജ് ചെയ്ത് കഴിഞ്ഞ ശേഷമുള്ള ചെലവുകളും ആയുഷ്മാന് ഭാരത് സ്കീമിന്റെ പരിധിയില് വരും.കേന്ദ്ര സര്ക്കാര് 60 ശതമാനവും സംസ്ഥാന സര്ക്കാരുകള് 40 ശതമാനവും എന്ന ആനുപാതത്തിലാണ് ഇതിന്റെ പണം കണ്ടെത്തുക.കേന്ദ്ര ഭരണ പ്രദേശങ്ങളില് ഇത് പൂര്ണമായും കേന്ദ്രത്തിനായിരിക്കും ഉത്തരവാദിത്തമുണ്ടാകുക ### Headline : പ്രധാന്മന്ത്രി ജന് ആരോഗ്യ അഭിയാന്... സ്വപ്ന പദ്ധതിയെ കുറിച്ച് നിങ്ങള് അറിയേണ്ടതെല്ലാം
43
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു.നാടും നഗരവും ഓണലഹരിയിലാണ്.സമൃദ്ധിയുടേയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓരോ ഓണക്കാലവും നൽകുന്നത്.കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്.പൂവിളികളോടെ പൊന്നിൽ ചിങ്ങമാസത്തിലെ അത്തംനാളിൽ തുടങ്ങിയ കാത്തിരിപ്പാണ് പത്ത് നാളും പിന്നിട്ട് തിരുവോണദിനത്തിൽ എത്തി നിൽക്കുന്നത്.പൂക്കളമൊരിക്കും.ഊഞ്ഞാലിട്ടും, പുത്തൻകോടി അണിഞ്ഞും കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് ഓരോ മലയാളിയും യാഥാർത്ഥ്യമാക്കുന്നു.ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്നും ഫ്ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണാഘോഷങ്ങൾക്ക് പകിട്ട് കുറയുന്നില്ല.വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം.ലോകത്തെവിടെയാണെങ്കിലും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ് മലയാളിക്ക് ഓണം.കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് കൂടിയാണ് ഓരോ ഓണക്കാലവും അവസരം ഒരുക്കുന്നത്.പ്രളയവും പേമാരിയും നാശം വിതച്ച കേരളത്തിന്റെ അതിജീവനത്തിന്റെ കേളികൊട്ട് കൂടിയാണ് ഈ ഓണക്കാലം.ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയനാണ് വർണാഭമായ ചടങ്ങിൽ ആഘോഷങ്ങൾക്ക് തിരി തെളിച്ചത്.വരുന്ന ഒരാഴ്ചക്കാലം തലസ്ഥാനത്തെ 29 വേദികളിലായി അയ്യായിരത്തിയോളം കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുക.നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കഴിഞ്ഞ വർഷം ആഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു
നാടും നഗരവും ഓണലഹരിയിൽ; മലയാളിക്കിത് അതിജീവനത്തിന്റെ തിരുവോണം
https://malayalam.oneindia.com/news/kerala/malayalees-celebrating-thiruvonam-today-233327.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു.നാടും നഗരവും ഓണലഹരിയിലാണ്.സമൃദ്ധിയുടേയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓരോ ഓണക്കാലവും നൽകുന്നത്.കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്.പൂവിളികളോടെ പൊന്നിൽ ചിങ്ങമാസത്തിലെ അത്തംനാളിൽ തുടങ്ങിയ കാത്തിരിപ്പാണ് പത്ത് നാളും പിന്നിട്ട് തിരുവോണദിനത്തിൽ എത്തി നിൽക്കുന്നത്.പൂക്കളമൊരിക്കും.ഊഞ്ഞാലിട്ടും, പുത്തൻകോടി അണിഞ്ഞും കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് ഓരോ മലയാളിയും യാഥാർത്ഥ്യമാക്കുന്നു.ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്നും ഫ്ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണാഘോഷങ്ങൾക്ക് പകിട്ട് കുറയുന്നില്ല.വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം.ലോകത്തെവിടെയാണെങ്കിലും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ് മലയാളിക്ക് ഓണം.കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് കൂടിയാണ് ഓരോ ഓണക്കാലവും അവസരം ഒരുക്കുന്നത്.പ്രളയവും പേമാരിയും നാശം വിതച്ച കേരളത്തിന്റെ അതിജീവനത്തിന്റെ കേളികൊട്ട് കൂടിയാണ് ഈ ഓണക്കാലം.ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയനാണ് വർണാഭമായ ചടങ്ങിൽ ആഘോഷങ്ങൾക്ക് തിരി തെളിച്ചത്.വരുന്ന ഒരാഴ്ചക്കാലം തലസ്ഥാനത്തെ 29 വേദികളിലായി അയ്യായിരത്തിയോളം കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുക.നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കഴിഞ്ഞ വർഷം ആഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു ### Headline : നാടും നഗരവും ഓണലഹരിയിൽ; മലയാളിക്കിത് അതിജീവനത്തിന്റെ തിരുവോണം
44
ഇടുക്കി: മലിനീകരണ നിയന്ത്രണ ബോര്ഡില് നിന്നുള്ള ലൈസന്സ് ലഭ്യമാകുന്നതിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ച് വ്യാപാരികള്ക്കായി കട്ടപ്പനയില് ശില്പശാല സംഘടിപ്പിച്ചു.കട്ടപ്പന വ്യാപാരഭവനില് നടന്ന ശില്പശാല നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.മാലിന്യ നിര്മ്മാര്ജനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗവണ്മെന്റിന്റെ ഏറ്റവും പുതിയ നിയമമനുസരിച്ച് നിലവിലുള്ള ഹോട്ടലുകള്, കൂള്ബാറുകള്, ബേക്കറികള്, വര്ക്ക്ഷോപ്പുകള് തുടങ്ങി ചെറുതും വലുതുമായ ഭക്ഷണ നിര്മ്മാണ യൂണിറ്റുകള്, മലിനജലം ഉണ്ടാകാന് സാധ്യതയുള്ള മറ്റ് സ്ഥാപനങ്ങള്, കൂടാതെ പുതുതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങള്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് നിന്നും ഡി & ഒ സര്ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില് മലിനീകരണ നിയന്ത്രണ ബോര്ഡില് നിന്നുള്ള ലൈസന്സ് ലഭിക്കണമെന്ന് നിര്ബന്ധമാണ്.ജില്ലയില് ഈ ഓഫീസ് തൊടുപുഴയിലാണ് പ്രവര്ത്തിക്കുന്നത്.ഈ ലൈസന്സ് എടുക്കുന്നതിന്റെ നടപടി ക്രമങ്ങളെ കുറിച്ചും ആവശ്യമായ രേഖകളെ കുറിച്ചും കൃത്യമായ ധാരണ ഇല്ലാതെ പോകുന്നതിനാല് പല തവണ തൊടുപുഴ ഓഫീസിലേക്ക് പോകേണ്ടി വരുന്നു.ഇതിന് പരിഹാരമായാണ് മലിനീകരണ നിയന്ത്രണ ബോര്ഡില് നിന്നുള്ള ലൈസന്സിനാവശ്യമായ രേഖകള് എന്തെല്ലാം, നടപടി ക്രമങ്ങള്, വ്യാപാരികളുടെ സംശയ നിവാരണം എന്നിവയ്ക്കായി ശില്പശാല സംഘടിപ്പിച്ചത്
കട്ടപ്പനയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശില്പശാല
https://www.malayalamexpress.in/archives/1050827/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇടുക്കി: മലിനീകരണ നിയന്ത്രണ ബോര്ഡില് നിന്നുള്ള ലൈസന്സ് ലഭ്യമാകുന്നതിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ച് വ്യാപാരികള്ക്കായി കട്ടപ്പനയില് ശില്പശാല സംഘടിപ്പിച്ചു.കട്ടപ്പന വ്യാപാരഭവനില് നടന്ന ശില്പശാല നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.മാലിന്യ നിര്മ്മാര്ജനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗവണ്മെന്റിന്റെ ഏറ്റവും പുതിയ നിയമമനുസരിച്ച് നിലവിലുള്ള ഹോട്ടലുകള്, കൂള്ബാറുകള്, ബേക്കറികള്, വര്ക്ക്ഷോപ്പുകള് തുടങ്ങി ചെറുതും വലുതുമായ ഭക്ഷണ നിര്മ്മാണ യൂണിറ്റുകള്, മലിനജലം ഉണ്ടാകാന് സാധ്യതയുള്ള മറ്റ് സ്ഥാപനങ്ങള്, കൂടാതെ പുതുതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങള്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് നിന്നും ഡി & ഒ സര്ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില് മലിനീകരണ നിയന്ത്രണ ബോര്ഡില് നിന്നുള്ള ലൈസന്സ് ലഭിക്കണമെന്ന് നിര്ബന്ധമാണ്.ജില്ലയില് ഈ ഓഫീസ് തൊടുപുഴയിലാണ് പ്രവര്ത്തിക്കുന്നത്.ഈ ലൈസന്സ് എടുക്കുന്നതിന്റെ നടപടി ക്രമങ്ങളെ കുറിച്ചും ആവശ്യമായ രേഖകളെ കുറിച്ചും കൃത്യമായ ധാരണ ഇല്ലാതെ പോകുന്നതിനാല് പല തവണ തൊടുപുഴ ഓഫീസിലേക്ക് പോകേണ്ടി വരുന്നു.ഇതിന് പരിഹാരമായാണ് മലിനീകരണ നിയന്ത്രണ ബോര്ഡില് നിന്നുള്ള ലൈസന്സിനാവശ്യമായ രേഖകള് എന്തെല്ലാം, നടപടി ക്രമങ്ങള്, വ്യാപാരികളുടെ സംശയ നിവാരണം എന്നിവയ്ക്കായി ശില്പശാല സംഘടിപ്പിച്ചത് ### Headline : കട്ടപ്പനയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശില്പശാല
45
ബംഗളൂരു: പരിശോധന നടത്താതെ 7 യാത്രക്കാര് കെംപഗൗഡ വിമാനത്താവളത്തിലെ സുരക്ഷാ മേഖല മറികടന്നതായി റിപ്പോര്ട്ട്.ജൂണ് 17നാണ് സംഭവം.വിവിധ എയര്ലൈന്സുകളില് പോകേണ്ട 7 യാത്രക്കാര് സെക്യൂരിറ്റി ബൂത്തില് ആളില്ലാത്തതിനെ തുടര്ന്ന് പരിശോധനയ്ക്ക് വിധേയരാകാതെ ബോര്ഡിംഗ് ഏരിയയിലേക്ക് കടന്നത്.പാലായില് ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലെയും മറ്റ് ട്രാന്സിറ്റ് പോയിന്റുകളിലെയും സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവാദിത്വമുള്ള കേന്ദ്ര വ്യാവസായിക സുരക്ഷാ സേന സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഒരു റിപ്പോര്ട്ട് തയ്യാറാക്കിയിട്ടുണ്ട്, ഉത്തരവാദികള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുകയാണ്.ഫ്രിസ്കിംഗ് ബൂത്തില് ഹാജരാകേണ്ട ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കാന് സി.ഐ.എസ്.എഫ് അന്വേഷണം നടത്തിയെന്നും റിപ്പോര്ട്ടില് പറയുന്നു.മറ്റ് വിമാനത്താവളങ്ങളിലും നിര്ദ്ദേശങ്ങള് നല്കിയിട്ടുണ്ട്.പരിശോധിക്കാതെ കടന്നുപോയ ഏഴ് യാത്രക്കാരില് നാലുപേരെ ഇന്ഡിഗോ എയര്ലൈന്സ് ഉദ്യോഗസ്ഥര് കയറാന് പോകുമ്പോള് അവരുടെ ബോര്ഡിംഗ് കാര്ഡുകള് സ്റ്റാമ്പ് ചെയ്യാത്തതിനാല് ശ്രദ്ധയില്പ്പെട്ടു.ചെക്കുകള്ക്കായി അവരെ തിരികെ കൊണ്ടുവന്ന് ഔപചാരികതകള് പിന്തുടര്ന്നതിനുശേഷം മാത്രമാണ് തിരികെ കൊണ്ടുവന്നത്.രണ്ട് യാത്രക്കാര്ക്ക് നാഗ്പൂരിലേക്ക് ഗോ എയര് വിമാനത്തിലൂടെ പുറത്തേക്ക് പോകാന് സാധിച്ചു.വീഴ്ചയെക്കുറിച്ച് അവിടത്തെ എയര്പോര്ട്ട് അധികൃതരെ പിന്നീട് അറിയിച്ചു.വാര്ത്ത പുറത്തു വിട്ട ടൈംസ് നൗവിന്റെ റിപ്പോര്ട്ടില് ഏഴ് പേരെ കാണിക്കുന്നുണ്ടെങ്കിലും ആറ് പേരുടെ വിശദാംശങ്ങള് മാത്രമേ ഉദ്യോഗസ്ഥര്ക്ക് ലഭ്യമായിട്ടുള്ളു
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില് വന് സുരക്ഷാ വീഴ്ച; 7 യാത്രക്കാര് പരിശോധന മറികടന്ന് അകത്ത് കടന്നു
https://malayalam.oneindia.com/news/india/security-lapses-in-bengaluru-airport-7-passengers-enters-without-checking-228169.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബംഗളൂരു: പരിശോധന നടത്താതെ 7 യാത്രക്കാര് കെംപഗൗഡ വിമാനത്താവളത്തിലെ സുരക്ഷാ മേഖല മറികടന്നതായി റിപ്പോര്ട്ട്.ജൂണ് 17നാണ് സംഭവം.വിവിധ എയര്ലൈന്സുകളില് പോകേണ്ട 7 യാത്രക്കാര് സെക്യൂരിറ്റി ബൂത്തില് ആളില്ലാത്തതിനെ തുടര്ന്ന് പരിശോധനയ്ക്ക് വിധേയരാകാതെ ബോര്ഡിംഗ് ഏരിയയിലേക്ക് കടന്നത്.പാലായില് ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലെയും മറ്റ് ട്രാന്സിറ്റ് പോയിന്റുകളിലെയും സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവാദിത്വമുള്ള കേന്ദ്ര വ്യാവസായിക സുരക്ഷാ സേന സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഒരു റിപ്പോര്ട്ട് തയ്യാറാക്കിയിട്ടുണ്ട്, ഉത്തരവാദികള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുകയാണ്.ഫ്രിസ്കിംഗ് ബൂത്തില് ഹാജരാകേണ്ട ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കാന് സി.ഐ.എസ്.എഫ് അന്വേഷണം നടത്തിയെന്നും റിപ്പോര്ട്ടില് പറയുന്നു.മറ്റ് വിമാനത്താവളങ്ങളിലും നിര്ദ്ദേശങ്ങള് നല്കിയിട്ടുണ്ട്.പരിശോധിക്കാതെ കടന്നുപോയ ഏഴ് യാത്രക്കാരില് നാലുപേരെ ഇന്ഡിഗോ എയര്ലൈന്സ് ഉദ്യോഗസ്ഥര് കയറാന് പോകുമ്പോള് അവരുടെ ബോര്ഡിംഗ് കാര്ഡുകള് സ്റ്റാമ്പ് ചെയ്യാത്തതിനാല് ശ്രദ്ധയില്പ്പെട്ടു.ചെക്കുകള്ക്കായി അവരെ തിരികെ കൊണ്ടുവന്ന് ഔപചാരികതകള് പിന്തുടര്ന്നതിനുശേഷം മാത്രമാണ് തിരികെ കൊണ്ടുവന്നത്.രണ്ട് യാത്രക്കാര്ക്ക് നാഗ്പൂരിലേക്ക് ഗോ എയര് വിമാനത്തിലൂടെ പുറത്തേക്ക് പോകാന് സാധിച്ചു.വീഴ്ചയെക്കുറിച്ച് അവിടത്തെ എയര്പോര്ട്ട് അധികൃതരെ പിന്നീട് അറിയിച്ചു.വാര്ത്ത പുറത്തു വിട്ട ടൈംസ് നൗവിന്റെ റിപ്പോര്ട്ടില് ഏഴ് പേരെ കാണിക്കുന്നുണ്ടെങ്കിലും ആറ് പേരുടെ വിശദാംശങ്ങള് മാത്രമേ ഉദ്യോഗസ്ഥര്ക്ക് ലഭ്യമായിട്ടുള്ളു ### Headline : ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില് വന് സുരക്ഷാ വീഴ്ച; 7 യാത്രക്കാര് പരിശോധന മറികടന്ന് അകത്ത് കടന്നു
46
കനത്ത മഴയെ തുടര്ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി തിരുവനന്തപുരം:മലപ്പുറം കവളപ്പാറയില് നിന്ന് 4 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയോതോടെ സംസ്ഥാനത്ത് മഴക്കെടുതിയില് മരിച്ചവരുടെ എണ്ണം 95 ആയി..കവളപ്പാറയില് ഇനി കണ്ടെത്താനുള്ളത് 36 പേരെയാണ്.കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തിരച്ചില് തുടരും.ഇന്ന് രണ്ട് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മലപ്പുറം കോഴിക്കോട് ജില്ലകളില് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയത്.ഇടുക്കി, തൃശൂര്, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഓറഞ്ച് അലര്ട്ടും എറണാകുളം ജില്ലയില് യെല്ലോ അലര്ട്ടുമാണ് പ്രഖ്യാപിച്ചത്.കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം മഴശക്തമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും പലസ്കൂളുകളും ദുരിതാശ്വാസ ക്യാംമ്പുകളായി പ്രവര്ത്തിക്കുന്നതിനാലും ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് കളക്ടര്മാര് അവധി പ്രഖ്യാപിച്ചു.എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ പ്രൊഫഷണല് കോളേജ് ഉള്പ്പടേയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾക്കും വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല.ഇന്ന് നടക്കേണ്ടിയിരുന്നു വവിധ സര്വ്വകലാശാലകളുടെ എല്ലാ പരീക്ഷകളും പിഎസ് സി വകുപ്പ് തല പരീക്ഷയും മാറ്റിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാം
വടക്കന് കേരളത്തില് ഇന്നും മഴക്ക് സാധ്യത, 2 ജില്ലകളില് റെഡ് അലര്ട്ട്; മഴക്കെടുതിയില് മരണം 95 ആയി
https://malayalam.oneindia.com/news/kerala/kerala-floods-red-alert-in-2-districts-231836.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കനത്ത മഴയെ തുടര്ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി തിരുവനന്തപുരം:മലപ്പുറം കവളപ്പാറയില് നിന്ന് 4 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയോതോടെ സംസ്ഥാനത്ത് മഴക്കെടുതിയില് മരിച്ചവരുടെ എണ്ണം 95 ആയി..കവളപ്പാറയില് ഇനി കണ്ടെത്താനുള്ളത് 36 പേരെയാണ്.കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തിരച്ചില് തുടരും.ഇന്ന് രണ്ട് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മലപ്പുറം കോഴിക്കോട് ജില്ലകളില് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയത്.ഇടുക്കി, തൃശൂര്, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഓറഞ്ച് അലര്ട്ടും എറണാകുളം ജില്ലയില് യെല്ലോ അലര്ട്ടുമാണ് പ്രഖ്യാപിച്ചത്.കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം മഴശക്തമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും പലസ്കൂളുകളും ദുരിതാശ്വാസ ക്യാംമ്പുകളായി പ്രവര്ത്തിക്കുന്നതിനാലും ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് കളക്ടര്മാര് അവധി പ്രഖ്യാപിച്ചു.എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ പ്രൊഫഷണല് കോളേജ് ഉള്പ്പടേയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾക്കും വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല.ഇന്ന് നടക്കേണ്ടിയിരുന്നു വവിധ സര്വ്വകലാശാലകളുടെ എല്ലാ പരീക്ഷകളും പിഎസ് സി വകുപ്പ് തല പരീക്ഷയും മാറ്റിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാം ### Headline : വടക്കന് കേരളത്തില് ഇന്നും മഴക്ക് സാധ്യത, 2 ജില്ലകളില് റെഡ് അലര്ട്ട്; മഴക്കെടുതിയില് മരണം 95 ആയി
47
ഡൽഹി : സുരക്ഷ സാഹചര്യങ്ങള് വിലയിരുത്താന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസമിലേയ്ക്ക്.ഇതിനിടെ അന്തിമ പട്ടികയില് ഉള്പ്പെടാത്തവര്ക്കെതിരെ നടപടിയുണ്ടാകില്ലെന്നും അനര്ഹരെ ഒഴിവാക്കാന് പൗരത്വ റജിസ്റ്റര് പുതുക്കുന്നകാര്യം പരിഗണനയിലുണ്ടന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഈ മാസം എട്ടിന് അസമിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സുരക്ഷ സാഹചര്യങ്ങള് ചര്ച്ച ചെയ്യും.കനത്ത ജാഗ്രതയിലാണ് മേഖല.ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമപട്ടികയില് ഉള്പ്പെടാത്തവരെ തടവിലാക്കുകയോ, മറ്റ് നടപടികള്ക്ക് വിധേയരാക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.മതിയായ രേഖകള് നല്കി ഇവര് പൗരത്വം തെളിയിക്കണം.സാധാരണ പൗരന്മാര്ക്ക് ലഭിക്കുന്ന എല്ലാ സര്ക്കാര് ആനുകൂല്യങ്ങളും ഇവര്ക്ക് തുടര്ന്നും ലഭിക്കും.പട്ടികയില് നിന്ന് പുറത്തായവര്ക്ക് അപ്പീല് നല്കാന് നേരത്തെയുണ്ടായിരുന്ന നൂറ് ഫോറിന് ട്രൈബ്യൂണലുകള്ക്ക് പുറമേ 200 എണ്ണം കൂടി പുതിയതായി പ്രവര്ത്തനം തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.അന്തിമപട്ടിക പുറത്തിറങ്ങിയതോടെ വെട്ടിലായ ബിജെപി പുനപരിശോധനയ്ക്ക് ഒരുങ്ങിയേക്കും.അനര്ഹരെ ഒഴിവാക്കാന് നിയമനിര്മാണം നടത്തുന്ന കാര്യം പരിഗണയിലുണ്ട്.ബിജെപിയുടെ വോട്ട് ബാങ്കില്പ്പെട്ടവര് അന്തിമപട്ടികയില് നിന്ന് പുറത്താവുകയും അനഹര്രെന്ന് ബിജെപി വിശേഷിപ്പിക്കുന്ന പലരും പട്ടികയില് ഉള്പ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം.പാര്ലമെന്റിന്റെ പരിഗണനയിലുള്ള പൗരത്വ ബില് പിന്വലിച്ച് പുതിയ ബില് അവതരിപ്പിച്ചേക്കും.അതിനിടെ, കേന്ദ്ര സര്ക്കാരിനെതിരെ വന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി.പൗരത്വ റജിസ്റ്ററിനെതിരെ ഈമാസം 12ന് മമത ബാനര്ജി കൊല്ക്കത്തയില് വന് പ്രതിഷേധ റാലി നടത്തും.മഹാരാഷ്ട്രയിലും പൗരത്വ റജിസ്റ്റര് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ അരവിന്ദ് ഗണ്പത് സാവന്തും രംഗത്തുവന്നു
അമിത് ഷാ അസമിലേക്ക്, വൻ പ്രതിഷേധത്തിനൊരുങ്ങി മമത
https://www.malayalamexpress.in/archives/789420/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡൽഹി : സുരക്ഷ സാഹചര്യങ്ങള് വിലയിരുത്താന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസമിലേയ്ക്ക്.ഇതിനിടെ അന്തിമ പട്ടികയില് ഉള്പ്പെടാത്തവര്ക്കെതിരെ നടപടിയുണ്ടാകില്ലെന്നും അനര്ഹരെ ഒഴിവാക്കാന് പൗരത്വ റജിസ്റ്റര് പുതുക്കുന്നകാര്യം പരിഗണനയിലുണ്ടന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഈ മാസം എട്ടിന് അസമിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സുരക്ഷ സാഹചര്യങ്ങള് ചര്ച്ച ചെയ്യും.കനത്ത ജാഗ്രതയിലാണ് മേഖല.ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമപട്ടികയില് ഉള്പ്പെടാത്തവരെ തടവിലാക്കുകയോ, മറ്റ് നടപടികള്ക്ക് വിധേയരാക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.മതിയായ രേഖകള് നല്കി ഇവര് പൗരത്വം തെളിയിക്കണം.സാധാരണ പൗരന്മാര്ക്ക് ലഭിക്കുന്ന എല്ലാ സര്ക്കാര് ആനുകൂല്യങ്ങളും ഇവര്ക്ക് തുടര്ന്നും ലഭിക്കും.പട്ടികയില് നിന്ന് പുറത്തായവര്ക്ക് അപ്പീല് നല്കാന് നേരത്തെയുണ്ടായിരുന്ന നൂറ് ഫോറിന് ട്രൈബ്യൂണലുകള്ക്ക് പുറമേ 200 എണ്ണം കൂടി പുതിയതായി പ്രവര്ത്തനം തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.അന്തിമപട്ടിക പുറത്തിറങ്ങിയതോടെ വെട്ടിലായ ബിജെപി പുനപരിശോധനയ്ക്ക് ഒരുങ്ങിയേക്കും.അനര്ഹരെ ഒഴിവാക്കാന് നിയമനിര്മാണം നടത്തുന്ന കാര്യം പരിഗണയിലുണ്ട്.ബിജെപിയുടെ വോട്ട് ബാങ്കില്പ്പെട്ടവര് അന്തിമപട്ടികയില് നിന്ന് പുറത്താവുകയും അനഹര്രെന്ന് ബിജെപി വിശേഷിപ്പിക്കുന്ന പലരും പട്ടികയില് ഉള്പ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം.പാര്ലമെന്റിന്റെ പരിഗണനയിലുള്ള പൗരത്വ ബില് പിന്വലിച്ച് പുതിയ ബില് അവതരിപ്പിച്ചേക്കും.അതിനിടെ, കേന്ദ്ര സര്ക്കാരിനെതിരെ വന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി.പൗരത്വ റജിസ്റ്ററിനെതിരെ ഈമാസം 12ന് മമത ബാനര്ജി കൊല്ക്കത്തയില് വന് പ്രതിഷേധ റാലി നടത്തും.മഹാരാഷ്ട്രയിലും പൗരത്വ റജിസ്റ്റര് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ അരവിന്ദ് ഗണ്പത് സാവന്തും രംഗത്തുവന്നു ### Headline : അമിത് ഷാ അസമിലേക്ക്, വൻ പ്രതിഷേധത്തിനൊരുങ്ങി മമത
48
തിരുവനന്തപുരം: വാളയാർ കേസിൽ നിർണായക നടപടികളുമായി സർക്കാർ.പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാർ തീരുമാനം.കേസിൽ സർക്കാർ അപ്പീൽ നൽകും.തുടരന്വേഷണത്തിന് കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്.തുടരന്വേഷണത്തിന് നിയമതടസ്സമില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.യുപി പിടിക്കാന് വന്ന കോണ്ഗ്രസിന് ഓഫീസില്ല...പ്രിയങ്ക വന്നിട്ടും മാറാതെ ഉത്തര്പ്രദേശ് നേതൃത്വം!! പോലീസ് മേധാവിയും ഡയറക്ടർ ജനറൽ ജനറൽ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.ഇതിന് ശേഷമാണ് നിർണായക നടപടികളെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.അനുഭവ സമ്പത്തുള്ള മുതിർന്ന പ്രോസിക്യൂട്ടറെ നിയമിക്കാനാണ് തീരുമാനം.കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഡ്വ.എൻ രാജേഷിനെ ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റിയിരുന്നു.അതേസമയം കേസിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടു.കമ്മീഷന്റെ അന്വേഷണ സംഘം വാളയാറിലെത്തിയ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.സുപ്രീം കോടതി അഭിഭാഷകൻ ഉൾപ്പെടെ അടങ്ങിയ സംഘമാണ് എത്തുന്നത്.ഈ മാസം 31ന് ഇവർ വാളയാറിൽ എത്തും.കേസിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മീഷനും വിമർശിച്ചു.ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ദില്ലിയിലെ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരം തേടും.സംസ്ഥാന എസ്സി, എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.സർക്കാർ വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്
വാളയാർ കേസ്; നിർണായക നീക്കങ്ങളുമായി സർക്കാർ, അപ്പീൽ നൽകും, പ്രോസിക്യൂട്ടറെ മാറ്റും
https://malayalam.oneindia.com/news/kerala/walayar-case-government-changed-prosecutor-236047.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: വാളയാർ കേസിൽ നിർണായക നടപടികളുമായി സർക്കാർ.പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാർ തീരുമാനം.കേസിൽ സർക്കാർ അപ്പീൽ നൽകും.തുടരന്വേഷണത്തിന് കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്.തുടരന്വേഷണത്തിന് നിയമതടസ്സമില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.യുപി പിടിക്കാന് വന്ന കോണ്ഗ്രസിന് ഓഫീസില്ല...പ്രിയങ്ക വന്നിട്ടും മാറാതെ ഉത്തര്പ്രദേശ് നേതൃത്വം!! പോലീസ് മേധാവിയും ഡയറക്ടർ ജനറൽ ജനറൽ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.ഇതിന് ശേഷമാണ് നിർണായക നടപടികളെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.അനുഭവ സമ്പത്തുള്ള മുതിർന്ന പ്രോസിക്യൂട്ടറെ നിയമിക്കാനാണ് തീരുമാനം.കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഡ്വ.എൻ രാജേഷിനെ ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റിയിരുന്നു.അതേസമയം കേസിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടു.കമ്മീഷന്റെ അന്വേഷണ സംഘം വാളയാറിലെത്തിയ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.സുപ്രീം കോടതി അഭിഭാഷകൻ ഉൾപ്പെടെ അടങ്ങിയ സംഘമാണ് എത്തുന്നത്.ഈ മാസം 31ന് ഇവർ വാളയാറിൽ എത്തും.കേസിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മീഷനും വിമർശിച്ചു.ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ദില്ലിയിലെ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരം തേടും.സംസ്ഥാന എസ്സി, എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.സർക്കാർ വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട് ### Headline : വാളയാർ കേസ്; നിർണായക നീക്കങ്ങളുമായി സർക്കാർ, അപ്പീൽ നൽകും, പ്രോസിക്യൂട്ടറെ മാറ്റും
49
ആർത്തവം കാരണം പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യം ഇനി ഉണ്ടാകില്ല.പുതിയ പരിഹാരവുമായി എത്തിയിരിക്കുകയാണ് യുകെ സർക്കാർ.ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങൾ സ്കൂളുകൾ വഴി സൗജന്യമായി വിതരണം ചെയ്യാനാണ് യുകെ സർക്കാരിന്റെ തീരുമാനം.യുകെ സർക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ച് സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കും ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങൾ ഓഡർ ചെയ്ത് അവ പെൺകുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യാം.ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾ സ്കൂളിലേക്ക് വരാതിരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്.ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കും ഇത്തരം ഉത്പ്പന്നങ്ങൾ ഓൺലൈൻ സ്റ്റോർ വഴിയോ ഇമെയിൽ വഴിയോ ഫോൺ വഴിയോ ഓഡർ ചെയ്യാവുന്നതാണ്.മൂന്ന് വർഷം നീണ്ട പ്രചരണത്തിന് പിന്നാലെയാണ് സർക്കാർ ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്.പെൺകുട്ടികൾക്ക് സ്കൂളിൽ ആർത്തവ ആരോഗ്യ പരിഹാരങ്ങൾ നൽകാതിരിക്കുന്നത് വിദ്യാർത്ഥിക്കും സ്കൂളിന്റെ ലിംഗാനുപാതത്തിനും ഹാനികരമാണെന്ന് പദ്ധതിക്കായി പ്രചാരണം നടത്തിയവർ പറയുന്നു.അമിക ജോർജ് എന്ന ഇരുപതുകാരിയാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.സ്കൂളുകളില് ആർത്തവ ആരോഗ്യം, ശുചിത്വം, വിലക്ക് എന്നിവയെക്കുറിച്ചുള്ള ചർച്ച പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആർത്തവത്തെ തരംതാഴ്ത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.പ്രചാരണത്തെത്തുടർന്ന്, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആർത്തവ ഉൽപന്നങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി യുകെ സർക്കാർ കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.പുതിയ പദ്ധതി പ്രകാരം, സാനിറ്ററി നാപ്കിൻ, കപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സാനിറ്ററി ഉൽപ്പന്നങ്ങൾ സ്കൂളുകൾക്ക് ലഭ്യമാക്കും.മംഗളൂരു വിമാനത്താവളത്തില് സ്ഫോടക വസ്തു വച്ച സംഭവം; പ്രതിയെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കും
ആർത്തവം കാരണം പെൺകുട്ടികൾക്ക് ഇനി ക്ലാസ് മുടങ്ങില്ല; കാരണം ഇതാണ്
https://www.malayalamexpress.in/archives/1029761/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആർത്തവം കാരണം പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യം ഇനി ഉണ്ടാകില്ല.പുതിയ പരിഹാരവുമായി എത്തിയിരിക്കുകയാണ് യുകെ സർക്കാർ.ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങൾ സ്കൂളുകൾ വഴി സൗജന്യമായി വിതരണം ചെയ്യാനാണ് യുകെ സർക്കാരിന്റെ തീരുമാനം.യുകെ സർക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ച് സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കും ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങൾ ഓഡർ ചെയ്ത് അവ പെൺകുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യാം.ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾ സ്കൂളിലേക്ക് വരാതിരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്.ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കും ഇത്തരം ഉത്പ്പന്നങ്ങൾ ഓൺലൈൻ സ്റ്റോർ വഴിയോ ഇമെയിൽ വഴിയോ ഫോൺ വഴിയോ ഓഡർ ചെയ്യാവുന്നതാണ്.മൂന്ന് വർഷം നീണ്ട പ്രചരണത്തിന് പിന്നാലെയാണ് സർക്കാർ ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്.പെൺകുട്ടികൾക്ക് സ്കൂളിൽ ആർത്തവ ആരോഗ്യ പരിഹാരങ്ങൾ നൽകാതിരിക്കുന്നത് വിദ്യാർത്ഥിക്കും സ്കൂളിന്റെ ലിംഗാനുപാതത്തിനും ഹാനികരമാണെന്ന് പദ്ധതിക്കായി പ്രചാരണം നടത്തിയവർ പറയുന്നു.അമിക ജോർജ് എന്ന ഇരുപതുകാരിയാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.സ്കൂളുകളില് ആർത്തവ ആരോഗ്യം, ശുചിത്വം, വിലക്ക് എന്നിവയെക്കുറിച്ചുള്ള ചർച്ച പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആർത്തവത്തെ തരംതാഴ്ത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.പ്രചാരണത്തെത്തുടർന്ന്, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആർത്തവ ഉൽപന്നങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി യുകെ സർക്കാർ കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.പുതിയ പദ്ധതി പ്രകാരം, സാനിറ്ററി നാപ്കിൻ, കപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സാനിറ്ററി ഉൽപ്പന്നങ്ങൾ സ്കൂളുകൾക്ക് ലഭ്യമാക്കും.മംഗളൂരു വിമാനത്താവളത്തില് സ്ഫോടക വസ്തു വച്ച സംഭവം; പ്രതിയെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കും ### Headline : ആർത്തവം കാരണം പെൺകുട്ടികൾക്ക് ഇനി ക്ലാസ് മുടങ്ങില്ല; കാരണം ഇതാണ്
50
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി യെ എപ്പോഴും വിമര്ശിക്കുന്നത് കോണ്ഗ്രസിന് ഗുണം ചെയ്യില്ലെന്ന് മുതിര്ന്ന നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ ചൊല്ലി കോണ്ഗ്രസില് കലാപം കനക്കുന്നു.ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂര് ഉള്പ്പെടെയുള്ള നേതാക്കള് രംഗത്തെത്തിയിരുന്നു.ഇത് വലിയ വിവാദങ്ങള്ക്ക് കാരണമായെങ്കിലും തന്റെ നിലപാടില് ഉറച്ച് നില്ക്കുകയാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.അതേസമയം ശശി തരൂരിന് മറുപടിയുമായി കോണ്ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന് രംഗത്തെത്തി.കോണ്ഗ്രസ് ചെലവില് ആരും മോദിയെ വിമര്ശിക്കേണ്ടതില്ലെന്നും അത്തരക്കാര്ക്ക് ബിജെപിയിലേക്ക് പോകാമെന്നും മുരളീധരന് പറഞ്ഞു.മോദി അനുകൂല പ്രസ്താവനയില് ശശി തരൂര് ഉള്പ്പെടെയുള്ള നേതാക്കളെ വിമര്ശിച്ച് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികള് മറച്ചുവെയ്ക്കാന് ആകില്ലെന്നായിരുന്നു രാവിലെ ചെന്നിത്തല പറഞ്ഞത്.ബിജെപി സര്ക്കാരിന്റെ തെറ്റായ നയങ്ങള്ക്കെതിരെ കോണ്ഗ്രസ് പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.കോണ്ഗ്രസ് നേതാക്കള് മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്ഗ്രസ് തന്ത്രം, കാരണം ഇതാണ് എന്നാല് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു.തന്നെ ആരും പഠിപ്പിക്കേണ്ടെന്നും നല്ലത് ചെയ്താല് ഇനിയും പറയുമെന്നും തരൂര് പറഞ്ഞു.കോണ്ഗ്രസില് മറ്റാരേക്കാളും മോദിയെ വിമര്ശിക്കുന്നയാളാണ് താന്.മനു അഭിഷേക് സ്വിങ്ങ്വിയും ജയറാം രമേശും പറഞ്ഞത് തെറ്റില്ല.ബിജെപിയെ എതിര്ത്തതിന് തന്റെ പേരില് രണ്ട് കേസുകളുണ്ട്.പാര്ലമെന്റിനകത്തും പുറത്തും മോദിയ താന് കടന്നാക്രമിച്ചിട്ടുണ്ട്.മോദി നല്ലത് ചെയ്തിട്ടുണ്ടെങ്കില് അത് അംഗീകരിക്കണം.അപ്പോള് മാത്രമേ നമ്മുടെ വിമര്ശനങ്ങള് വിശ്വാസ്യത വരികയുള്ളൂവെന്നും തരൂര് ആവര്ത്തിച്ചു
മോദിയെ സ്തുതിക്കുന്നവര്ക്ക് ബിജെപിയിലേക്ക് പോകാം; ശശി തരൂരിനോട് കെ മുരളീധരന്
https://malayalam.oneindia.com/news/kerala/k-muraleedaran-against-shashi-tharoor-232534.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി യെ എപ്പോഴും വിമര്ശിക്കുന്നത് കോണ്ഗ്രസിന് ഗുണം ചെയ്യില്ലെന്ന് മുതിര്ന്ന നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ ചൊല്ലി കോണ്ഗ്രസില് കലാപം കനക്കുന്നു.ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂര് ഉള്പ്പെടെയുള്ള നേതാക്കള് രംഗത്തെത്തിയിരുന്നു.ഇത് വലിയ വിവാദങ്ങള്ക്ക് കാരണമായെങ്കിലും തന്റെ നിലപാടില് ഉറച്ച് നില്ക്കുകയാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.അതേസമയം ശശി തരൂരിന് മറുപടിയുമായി കോണ്ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന് രംഗത്തെത്തി.കോണ്ഗ്രസ് ചെലവില് ആരും മോദിയെ വിമര്ശിക്കേണ്ടതില്ലെന്നും അത്തരക്കാര്ക്ക് ബിജെപിയിലേക്ക് പോകാമെന്നും മുരളീധരന് പറഞ്ഞു.മോദി അനുകൂല പ്രസ്താവനയില് ശശി തരൂര് ഉള്പ്പെടെയുള്ള നേതാക്കളെ വിമര്ശിച്ച് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികള് മറച്ചുവെയ്ക്കാന് ആകില്ലെന്നായിരുന്നു രാവിലെ ചെന്നിത്തല പറഞ്ഞത്.ബിജെപി സര്ക്കാരിന്റെ തെറ്റായ നയങ്ങള്ക്കെതിരെ കോണ്ഗ്രസ് പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.കോണ്ഗ്രസ് നേതാക്കള് മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്ഗ്രസ് തന്ത്രം, കാരണം ഇതാണ് എന്നാല് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു.തന്നെ ആരും പഠിപ്പിക്കേണ്ടെന്നും നല്ലത് ചെയ്താല് ഇനിയും പറയുമെന്നും തരൂര് പറഞ്ഞു.കോണ്ഗ്രസില് മറ്റാരേക്കാളും മോദിയെ വിമര്ശിക്കുന്നയാളാണ് താന്.മനു അഭിഷേക് സ്വിങ്ങ്വിയും ജയറാം രമേശും പറഞ്ഞത് തെറ്റില്ല.ബിജെപിയെ എതിര്ത്തതിന് തന്റെ പേരില് രണ്ട് കേസുകളുണ്ട്.പാര്ലമെന്റിനകത്തും പുറത്തും മോദിയ താന് കടന്നാക്രമിച്ചിട്ടുണ്ട്.മോദി നല്ലത് ചെയ്തിട്ടുണ്ടെങ്കില് അത് അംഗീകരിക്കണം.അപ്പോള് മാത്രമേ നമ്മുടെ വിമര്ശനങ്ങള് വിശ്വാസ്യത വരികയുള്ളൂവെന്നും തരൂര് ആവര്ത്തിച്ചു ### Headline : മോദിയെ സ്തുതിക്കുന്നവര്ക്ക് ബിജെപിയിലേക്ക് പോകാം; ശശി തരൂരിനോട് കെ മുരളീധരന്
51
ദില്ലി: സഹപ്രവർത്തകർ ക്രൂരമായി മർദ്ദിച്ച കശ്മീരി യുവാവ് കൊല്ലപ്പെട്ടു.ബാസിത് എന്ന യുവാവാണ് ജയ്പ്പൂരിലെ ആശുപത്രിയിൽ മരിച്ചത്.ഫെബ്രുവരി അഞ്ചാം തീയതിയാണ് ഗുരുതരമായ പരുക്കുകളോടെ ബാസിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശബരിമല: തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷൻ, റിപ്പോർട്ട് നാലാഴ്ചയ്ക്കകം! ജയ്പ്പൂരിൽ കേറ്ററിംഗ് യൂണിറ്റിൽ ജോലി നോക്കുകയായിരുന്നു ബാസിത്.ഫെബ്രുവരി അഞ്ചാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇയാൾക്ക് മർദ്ദനമേറ്റത്.സഹപ്രവർത്തകരുമായി വാക്കേറ്റത്തിലേർപ്പെട്ട ബാസിതിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.18കാരനാണ് ബാസിത്.സംഭവത്തെക്കുറിച്ച് ജയ്പ്പൂരിലെ ഇവന്റ് കോർഡിനേറ്ററായ സൽമാൻ പറയുന്നത് ഇങ്ങനെ: കശ്മീരിൽ നിന്നുള്ള രണ്ട് യുവാക്കളാണ് ഒരേ കമ്പനിയിൽ ജോലി നോക്കിയിരുന്നത്.ഈവന്റുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇരുവരും പോയിരുന്നു.രാത്രിയോടെ ജോലി അവസാനിച്ച ഇവർക്കൊപ്പം മുംബൈയിൽ നിന്നുള്ള ചില സ്റ്റാഫുകളും ഇവർക്കൊപ്പം കൂടി.ഇവർ കശ്മീരി യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പിന്നീട് ബാസിതിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.റൂമിൽ തിരികെയെത്തിയ ബാസിത് തലവേദനയ്ക്കുന്നുണ്ടെന്ന് സുഹൃത്തുക്കളെ അറിയിക്കുകയും അധികം വൈകാതെ കുഴഞ്ഞു വീഴുകയുമായിരുന്നു.ഉടൻ തന്നെ ജയ്പ്പൂരിലെ ആശുപത്രിയിൽ ബാസിതിനെ പ്രവേശിപ്പിച്ചു.പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്കിട്ടുണ്ട്.ദില്ലി സ്വദേശിയായ ആദിത്യയാണ് അറസ്റ്റിലായിരിക്കുന്നത്.ബാസിതിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്
സഹപ്രവർത്തകരുടെ മർദ്ദനമേറ്റ കശ്മീരി യുവാവ് ജയ്പ്പൂരിൽ കൊല്ലപ്പെട്ടു
https://malayalam.oneindia.com/news/india/kashmiri-youth-admitted-in-jaipur-hospital-dies-241694.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: സഹപ്രവർത്തകർ ക്രൂരമായി മർദ്ദിച്ച കശ്മീരി യുവാവ് കൊല്ലപ്പെട്ടു.ബാസിത് എന്ന യുവാവാണ് ജയ്പ്പൂരിലെ ആശുപത്രിയിൽ മരിച്ചത്.ഫെബ്രുവരി അഞ്ചാം തീയതിയാണ് ഗുരുതരമായ പരുക്കുകളോടെ ബാസിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശബരിമല: തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷൻ, റിപ്പോർട്ട് നാലാഴ്ചയ്ക്കകം! ജയ്പ്പൂരിൽ കേറ്ററിംഗ് യൂണിറ്റിൽ ജോലി നോക്കുകയായിരുന്നു ബാസിത്.ഫെബ്രുവരി അഞ്ചാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇയാൾക്ക് മർദ്ദനമേറ്റത്.സഹപ്രവർത്തകരുമായി വാക്കേറ്റത്തിലേർപ്പെട്ട ബാസിതിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.18കാരനാണ് ബാസിത്.സംഭവത്തെക്കുറിച്ച് ജയ്പ്പൂരിലെ ഇവന്റ് കോർഡിനേറ്ററായ സൽമാൻ പറയുന്നത് ഇങ്ങനെ: കശ്മീരിൽ നിന്നുള്ള രണ്ട് യുവാക്കളാണ് ഒരേ കമ്പനിയിൽ ജോലി നോക്കിയിരുന്നത്.ഈവന്റുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇരുവരും പോയിരുന്നു.രാത്രിയോടെ ജോലി അവസാനിച്ച ഇവർക്കൊപ്പം മുംബൈയിൽ നിന്നുള്ള ചില സ്റ്റാഫുകളും ഇവർക്കൊപ്പം കൂടി.ഇവർ കശ്മീരി യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പിന്നീട് ബാസിതിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.റൂമിൽ തിരികെയെത്തിയ ബാസിത് തലവേദനയ്ക്കുന്നുണ്ടെന്ന് സുഹൃത്തുക്കളെ അറിയിക്കുകയും അധികം വൈകാതെ കുഴഞ്ഞു വീഴുകയുമായിരുന്നു.ഉടൻ തന്നെ ജയ്പ്പൂരിലെ ആശുപത്രിയിൽ ബാസിതിനെ പ്രവേശിപ്പിച്ചു.പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്കിട്ടുണ്ട്.ദില്ലി സ്വദേശിയായ ആദിത്യയാണ് അറസ്റ്റിലായിരിക്കുന്നത്.ബാസിതിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട് ### Headline : സഹപ്രവർത്തകരുടെ മർദ്ദനമേറ്റ കശ്മീരി യുവാവ് ജയ്പ്പൂരിൽ കൊല്ലപ്പെട്ടു
52
കണ്ണൂര്: നഴ്സിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാനാവാതെ പൊലിസ് ' യുവതിയെ തീവെച്ചുകൊന്ന ഭർത്താവും കൂട്ടുനിന്ന ബന്ധുക്കളുമാണ് ഒളിവിൽ പോയത്.ഇവർക്കു വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.ടിന്നർ ഉപയോഗിച്ച് പൊള്ളലേല്പ്പിച്ച ചാലാട് സ്വദേശിനിയും നഴ്സുമായ രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിട്ടും ഭര്ത്താവിനെ പിടികൂടാൻ കഴിയാത്ത പൊലിസിന്റെ നിഷ്ക്രിയത്വം വിവാദമായിരിക്കുകയാണ്.ട്രംപ് ആദ്യമായിട്ടാണ് ദരിദ്ര രാജ്യം സന്ദര്ശിക്കുന്നത്; പിന്നില് വന് ലക്ഷ്യം, വ്യത്യസ്തമായ ലേഖനം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭര്ത്താവ് സന്ദീപും ഇയാളുടെ മാതാപിതാക്കളും സഹോദരിയും ഉള്പ്പെടെയുള്ളവര് ഒളിവില് തുടരുകയാണ്.കൊടിയ പീഡനത്തിനൊടുവിലാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കൂടിയായ രാഖിയെ കൊലപ്പെടുത്തിയത്.കോഴിക്കോട് മെഡിക്കല് കോളേജില് ദിവസങ്ങളോളം നടന്ന ചികിത്സയ്ക്കൊടുവിലാണ് രാഖി മരിച്ചത്.ഈ സമയങ്ങളില് സന്ദീപ് ഇവിടെയുണ്ടായിരുന്നു.മരണപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് രാഖി സംസാരിക്കാന് തുടങ്ങിയത്.പൊള്ളലേല്പ്പിച്ച വിവരം പുറത്തു പറയാതിരിക്കാന് ഐസിയുവില് കയറിയും സന്ദീപ് സമ്മര്ദ്ദം ചെലുത്തിയിരുന്നു.ഭാര്യയുടെ മൊഴി തനിക്കെതിരാവുമെന്ന ഘട്ടത്തിലാണ് കുടുംബവുമായി ഒളിവില് പോയത്.തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്ന ഇവരെ തേടി പോലീസ് അന്വേഷണം നടന്നെങ്കിലും പിടികൂടാനായില്ല.ഭര്ത്താവ് സന്ദീപ് തിന്നര് ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്നാണ് രാഖി മജിസ്ട്രേറ്റിനു മുമ്പാകെ നല്കിയ മരണമൊഴിയില് പറയുന്നുണ്ട്.ആത്മഹത്യയാണെന്ന് വരുത്തി തീര്ക്കാന് വലിയ സമ്മര്ദ്ദമുണ്ടായെങ്കിലും മരണമൊഴി നിര്ണായകമായി.മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും ടിന്നര് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് രാഖി നൽകിയമരണ മൊഴി
കണ്ണൂരിൽ നഴ്സിന്റെ കൊലപാതകം: ഭർത്താവ് അടക്കമുള്ള പ്രതികളെ പിടികൂടാനാവാതെ പൊലിസ്
https://malayalam.oneindia.com/news/kannur/action-delayed-in-kannur-nurse-death-case-242650.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: നഴ്സിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാനാവാതെ പൊലിസ് ' യുവതിയെ തീവെച്ചുകൊന്ന ഭർത്താവും കൂട്ടുനിന്ന ബന്ധുക്കളുമാണ് ഒളിവിൽ പോയത്.ഇവർക്കു വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.ടിന്നർ ഉപയോഗിച്ച് പൊള്ളലേല്പ്പിച്ച ചാലാട് സ്വദേശിനിയും നഴ്സുമായ രാഖിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിട്ടും ഭര്ത്താവിനെ പിടികൂടാൻ കഴിയാത്ത പൊലിസിന്റെ നിഷ്ക്രിയത്വം വിവാദമായിരിക്കുകയാണ്.ട്രംപ് ആദ്യമായിട്ടാണ് ദരിദ്ര രാജ്യം സന്ദര്ശിക്കുന്നത്; പിന്നില് വന് ലക്ഷ്യം, വ്യത്യസ്തമായ ലേഖനം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭര്ത്താവ് സന്ദീപും ഇയാളുടെ മാതാപിതാക്കളും സഹോദരിയും ഉള്പ്പെടെയുള്ളവര് ഒളിവില് തുടരുകയാണ്.കൊടിയ പീഡനത്തിനൊടുവിലാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കൂടിയായ രാഖിയെ കൊലപ്പെടുത്തിയത്.കോഴിക്കോട് മെഡിക്കല് കോളേജില് ദിവസങ്ങളോളം നടന്ന ചികിത്സയ്ക്കൊടുവിലാണ് രാഖി മരിച്ചത്.ഈ സമയങ്ങളില് സന്ദീപ് ഇവിടെയുണ്ടായിരുന്നു.മരണപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് രാഖി സംസാരിക്കാന് തുടങ്ങിയത്.പൊള്ളലേല്പ്പിച്ച വിവരം പുറത്തു പറയാതിരിക്കാന് ഐസിയുവില് കയറിയും സന്ദീപ് സമ്മര്ദ്ദം ചെലുത്തിയിരുന്നു.ഭാര്യയുടെ മൊഴി തനിക്കെതിരാവുമെന്ന ഘട്ടത്തിലാണ് കുടുംബവുമായി ഒളിവില് പോയത്.തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്ന ഇവരെ തേടി പോലീസ് അന്വേഷണം നടന്നെങ്കിലും പിടികൂടാനായില്ല.ഭര്ത്താവ് സന്ദീപ് തിന്നര് ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്നാണ് രാഖി മജിസ്ട്രേറ്റിനു മുമ്പാകെ നല്കിയ മരണമൊഴിയില് പറയുന്നുണ്ട്.ആത്മഹത്യയാണെന്ന് വരുത്തി തീര്ക്കാന് വലിയ സമ്മര്ദ്ദമുണ്ടായെങ്കിലും മരണമൊഴി നിര്ണായകമായി.മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും ടിന്നര് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് രാഖി നൽകിയമരണ മൊഴി ### Headline : കണ്ണൂരിൽ നഴ്സിന്റെ കൊലപാതകം: ഭർത്താവ് അടക്കമുള്ള പ്രതികളെ പിടികൂടാനാവാതെ പൊലിസ്
53
കോഴിക്കോട്: ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില് കേള്ക്കണം എന്നാവശ്യപ്പെട്ട് അച്ഛന് അശോകന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.മതപരിവര്ത്തനത്തിന് ശേഷമുള്ള വിവാഹം സംബന്ധിച്ച കേസില് ഹാദിയ ഈ വരുന്ന 27ന് സുപ്രീം കോടതിയില് ഹാജരാകുന്നുണ്ട്.തുറന്ന കോടതിയിലാണ് ഹാദിയയ്ക്ക് പറയാനുള്ളത് കേള്ക്കുക എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില് കേള്ക്കണമെന്ന് നേരത്തെ അശോകന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.ഇതേ തുടർന്നാണ് ഈ ആവശ്യം ഉന്നയിച്ച് അശോകൻ വീണ്ടും കോടതിയെ സമീപിച്ചത്.ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില് പ്രവര്ത്തിച്ചുവെന്ന് കരുതുന്ന പോപ്പുലര് ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബയേയും, മഞ്ചേരിയിലെ സത്യസരണി ഭാരവാഹികളേയും വിളിച്ച് വരുത്തണം എന്നും അശോകന് ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു..ഹാദിയ കേസുമായി ബന്ധപ്പെട്ട് സൈനബയെ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്സി ചോദ്യം ചെയ്തിരുന്നു.ഹാദിയയെ നിര്ബന്ധിച്ച് മതം മാറ്റിയിട്ടില്ല എന്ന നിലപാടില് സൈനബ ഉറച്ച് നില്ക്കുന്നുവെന്നാണ് റിപ്പോര്ട്ടുകള്.ഹാദിയ കേസിലെ നിര്ബന്ധിത മതപരിവര്ത്തനവും തീവ്രവാദ ബന്ധവും അടക്കമുള്ള ആരോപണങ്ങളാണ് എന്ഐഎ അന്വേഷിക്കുന്നത്.ഹാദിയയെ വിവാഹം ചെയ്ത ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുള്ളതായി അശോകന് ആരോപിച്ചിരുന്നു.നിര്ബന്ധിത മതപരിവര്ത്തനം അന്വേഷിക്കണം എന്ന അശോകന്റെ ഹര്ജിയും 27ന് കോടതി പരിഗണിക്കും.ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഷെഫിന് ജഹാന് സമര്പ്പിച്ച ഹര്ജിയാണ് നിലവില് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്
ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില് കേള്ക്കാനാവില്ല.. അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി
https://malayalam.oneindia.com/news/kerala/hadiya-case-should-be-hear-in-closed-court-plea-in-supreme-court-186781.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില് കേള്ക്കണം എന്നാവശ്യപ്പെട്ട് അച്ഛന് അശോകന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.മതപരിവര്ത്തനത്തിന് ശേഷമുള്ള വിവാഹം സംബന്ധിച്ച കേസില് ഹാദിയ ഈ വരുന്ന 27ന് സുപ്രീം കോടതിയില് ഹാജരാകുന്നുണ്ട്.തുറന്ന കോടതിയിലാണ് ഹാദിയയ്ക്ക് പറയാനുള്ളത് കേള്ക്കുക എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില് കേള്ക്കണമെന്ന് നേരത്തെ അശോകന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.ഇതേ തുടർന്നാണ് ഈ ആവശ്യം ഉന്നയിച്ച് അശോകൻ വീണ്ടും കോടതിയെ സമീപിച്ചത്.ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില് പ്രവര്ത്തിച്ചുവെന്ന് കരുതുന്ന പോപ്പുലര് ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബയേയും, മഞ്ചേരിയിലെ സത്യസരണി ഭാരവാഹികളേയും വിളിച്ച് വരുത്തണം എന്നും അശോകന് ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു..ഹാദിയ കേസുമായി ബന്ധപ്പെട്ട് സൈനബയെ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്സി ചോദ്യം ചെയ്തിരുന്നു.ഹാദിയയെ നിര്ബന്ധിച്ച് മതം മാറ്റിയിട്ടില്ല എന്ന നിലപാടില് സൈനബ ഉറച്ച് നില്ക്കുന്നുവെന്നാണ് റിപ്പോര്ട്ടുകള്.ഹാദിയ കേസിലെ നിര്ബന്ധിത മതപരിവര്ത്തനവും തീവ്രവാദ ബന്ധവും അടക്കമുള്ള ആരോപണങ്ങളാണ് എന്ഐഎ അന്വേഷിക്കുന്നത്.ഹാദിയയെ വിവാഹം ചെയ്ത ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുള്ളതായി അശോകന് ആരോപിച്ചിരുന്നു.നിര്ബന്ധിത മതപരിവര്ത്തനം അന്വേഷിക്കണം എന്ന അശോകന്റെ ഹര്ജിയും 27ന് കോടതി പരിഗണിക്കും.ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഷെഫിന് ജഹാന് സമര്പ്പിച്ച ഹര്ജിയാണ് നിലവില് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത് ### Headline : ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില് കേള്ക്കാനാവില്ല.. അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി
54
ന്യൂഡല്ഹി: കോണ്ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി രാജ്യത്തെ 115 പിന്നോക്ക ജില്ലകളിലായുള്ള 123 ലോക്സഭീറ്റുകളില് 90 സീറ്റുകളില് കോണ്ഗ്രസിന് വിജയം നേടാന് സഹായിക്കുമെന്ന് സര്വ്വേ.ബിസിനസ് ടെലിവിഷന് ഇന്ത്യ നടത്തിയ സര്വ്വേയിലാണ് ഈ ഫലം.2014ല് കോണ്ഗ്രസ് നേടിയ സീറ്റുകളുടെ മൂന്നിരട്ടി സീറ്റുകള് നേടാന് പദ്ധതി സഹായിക്കും.രാജ്യത്തെ 5 കോടി നിര്ധന കുടുംബങ്ങള്ക്കു പ്രതിവര്ഷം 72,000 രൂപ വീതം നല്കുന്ന 'ന്യായ്' പദ്ധതി കഴിഞ്ഞ ദിവസമാണ് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി പരിചയപ്പെടുത്തിയത്.ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് മുന്നോട്ടു വച്ച ഏറ്റവും ശക്തമായ വാഗ്ദാനമായ, കുറഞ്ഞ വരുമാന പദ്ധതിയായ ന്യായ് രാജ്യത്തെ 20 ശതമാനത്തോളം നിര്ധന കുടുംബങ്ങള്ക്ക് ഗുണം ലഭിക്കുന്നും കോണ്ഗ്രസ് അധ്യക്ഷന് അറിയിച്ചു.പദ്ധതിയില് 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്ക്ക് ബാക്കി വരുന്ന തുക സര്ക്കാര് പ്രതിമാസ സഹായമായി നല്കും.പ്രതിവര്ഷം 72,000 രൂപ പാവപ്പെട്ടവര്ക്ക് നല്കുമെന്നാണ് പ്രഖ്യാപനം.അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതി.സര്ക്കാരിന് ഇതിനുളള തുക കണ്ടെത്താന് സാധിക്കുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.നീതി ആയോഗ് കഴിഞ്ഞ വര്ഷം രാജ്യത്തെ പിന്നോക്ക ജില്ലകളുടെ പട്ടിക തയ്യാറാക്കിയിരുന്നു.ഈ ജില്ലകളില് കോണ്ഗ്രസിന് ന്യായ് പദ്ധതി വഴി സീറ്റുകള് നേടാന് കഴിയുമെന്നാണ് സര്വ്വേ പറയുന്നത്.90 സീറ്റുകളില് ന്യായ് പദ്ധതി നിര്ണ്ണായകമാവും.ഇതില് 60 സീറ്റുകള് 2014ല് ബിജെപി വിജയിച്ചിരുന്നു.കോണ്ഗ്രസ് 11 സീറ്റുകളിലും മറ്റുള്ളവര് 19 സീറ്റുകളിലും.പത്ത്കോടിയുടെ കള്ളപ്പണവുമായി വൈ ദി ക നെ അ റ സ്റ്റ് ചെ യ്തെ ന്ന പ്ര ചാ ര ണം സ ത്യ വി രു ദ്ധ മെ ന്നു റി പ്പോ ർ ട്ട്
ന്യായ് പദ്ധതി'; പിന്നോക്ക ജില്ലകളിലെ 90 ലോക്സഭ സീറ്റുകളില് കോണ്ഗ്രസിന് മുന്കൈ നല്കുമെന്ന് സര്വ്വേ
https://www.malayalamexpress.in/archives/505115/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: കോണ്ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി രാജ്യത്തെ 115 പിന്നോക്ക ജില്ലകളിലായുള്ള 123 ലോക്സഭീറ്റുകളില് 90 സീറ്റുകളില് കോണ്ഗ്രസിന് വിജയം നേടാന് സഹായിക്കുമെന്ന് സര്വ്വേ.ബിസിനസ് ടെലിവിഷന് ഇന്ത്യ നടത്തിയ സര്വ്വേയിലാണ് ഈ ഫലം.2014ല് കോണ്ഗ്രസ് നേടിയ സീറ്റുകളുടെ മൂന്നിരട്ടി സീറ്റുകള് നേടാന് പദ്ധതി സഹായിക്കും.രാജ്യത്തെ 5 കോടി നിര്ധന കുടുംബങ്ങള്ക്കു പ്രതിവര്ഷം 72,000 രൂപ വീതം നല്കുന്ന 'ന്യായ്' പദ്ധതി കഴിഞ്ഞ ദിവസമാണ് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി പരിചയപ്പെടുത്തിയത്.ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് മുന്നോട്ടു വച്ച ഏറ്റവും ശക്തമായ വാഗ്ദാനമായ, കുറഞ്ഞ വരുമാന പദ്ധതിയായ ന്യായ് രാജ്യത്തെ 20 ശതമാനത്തോളം നിര്ധന കുടുംബങ്ങള്ക്ക് ഗുണം ലഭിക്കുന്നും കോണ്ഗ്രസ് അധ്യക്ഷന് അറിയിച്ചു.പദ്ധതിയില് 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്ക്ക് ബാക്കി വരുന്ന തുക സര്ക്കാര് പ്രതിമാസ സഹായമായി നല്കും.പ്രതിവര്ഷം 72,000 രൂപ പാവപ്പെട്ടവര്ക്ക് നല്കുമെന്നാണ് പ്രഖ്യാപനം.അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതി.സര്ക്കാരിന് ഇതിനുളള തുക കണ്ടെത്താന് സാധിക്കുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.നീതി ആയോഗ് കഴിഞ്ഞ വര്ഷം രാജ്യത്തെ പിന്നോക്ക ജില്ലകളുടെ പട്ടിക തയ്യാറാക്കിയിരുന്നു.ഈ ജില്ലകളില് കോണ്ഗ്രസിന് ന്യായ് പദ്ധതി വഴി സീറ്റുകള് നേടാന് കഴിയുമെന്നാണ് സര്വ്വേ പറയുന്നത്.90 സീറ്റുകളില് ന്യായ് പദ്ധതി നിര്ണ്ണായകമാവും.ഇതില് 60 സീറ്റുകള് 2014ല് ബിജെപി വിജയിച്ചിരുന്നു.കോണ്ഗ്രസ് 11 സീറ്റുകളിലും മറ്റുള്ളവര് 19 സീറ്റുകളിലും.പത്ത്കോടിയുടെ കള്ളപ്പണവുമായി വൈ ദി ക നെ അ റ സ്റ്റ് ചെ യ്തെ ന്ന പ്ര ചാ ര ണം സ ത്യ വി രു ദ്ധ മെ ന്നു റി പ്പോ ർ ട്ട് ### Headline : ന്യായ് പദ്ധതി'; പിന്നോക്ക ജില്ലകളിലെ 90 ലോക്സഭ സീറ്റുകളില് കോണ്ഗ്രസിന് മുന്കൈ നല്കുമെന്ന് സര്വ്വേ
55
ശ്രീനഗര്: ദില്ലിയില് ബിജെപിക്ക് വന് തിരിച്ചടി കൊടുത്ത അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്ട്ടിക്കും കശ്മീരില് നിന്ന് അഭിനന്ദനം.കശ്മീര് മുന് മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയാണ് കെജ്രിവാളിനേയും ആപിനേയും അഭിനന്ദിച്ച് രംഗത്ത് വന്നത്.ട്വിറ്ററിലാണ് പ്രതികരണം.മാസങ്ങളായി വീട്ട് തടങ്കലില് കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ മകള് ഇല്ത്തിജ മുഫ്തിയാണ് ട്വിറ്റര് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.ട്വീറ്റ് ഇങ്ങനെയാണ്: " മെഹ്ബൂബ മുഫ്തിക്ക് വേണ്ടി, ദില്ലിയില് ഗംഭീര വിജയം സ്വന്തമാക്കിയ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിക്കുന്നു.യഥാര്ത്ഥ വിഷയങ്ങളുടെ അടിസ്ഥാനത്തില് വോട്ട് ചെയ്ത, വിഷലിപ്തമായ വിഭജന രാഷ്ട്രീയത്തെ തളളിക്കളഞ്ഞ ദില്ലി ജനതയേയും അഭിനന്ദിക്കുന്നു".കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ മെഹ്ബൂബ മുഫ്തി ഒളിയമ്പെയ്തു.കറണ്ടടിപ്പിക്കാന് ദില്ലിക്കാരോട് ആഹ്വാനം ചെയ്തവര്ക്ക് തന്നെ ഷോക്കേറ്റിരിക്കുകയാണ്.അതും ഹൈ വോള്ട്ടേജില് എന്നാണ് മെഹ്ബൂബ മുഫ്തിയുടെ മറ്റൊരു ട്വീറ്റ്.ഷഹീന് ബാഗില് പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്ക്ക് ഷോക്കേല്ക്കുന്ന തരത്തില് വേണം വോട്ടിംഗ് മെഷിനിലെ ബട്ടണ് അമര്ത്താന് എന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളോട് ആഹ്വാനം ചെയ്തിരുന്നു.കശ്മീരില് ആര്ട്ടിക്കിള് 370 റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര സര്ക്കാര് വീട്ടുതടങ്കലിലാക്കിയ മെഹ്ബൂബ മുഫ്തിയും ഒമര് അബ്ദുളളയും ഫറൂഖ് അബ്ദുളളയും അടക്കമുളള നേതാക്കള് തടവില് തുടരുകയാണ്.മൂവര്ക്കും മേല് കേന്ദ്രം പൊതു സുരക്ഷാ നിയമവും ചുമത്തിയിരിക്കുകയാണ്.മുന് മുഖ്യമന്ത്രിമാര് അടക്കമുളള നേതാക്കളെ ഓഗസ്റ്റ് മുതല് വീട്ടുതടങ്കലില് പാര്പ്പിച്ചിരിക്കുന്നതിന് എതിരെ വലിയ വിമര്ശനം ഉയര്ന്നിട്ടുണ്ട്
കറണ്ടടിപ്പിക്കാൻ പറഞ്ഞവർക്ക് ഷോക്ക്, അതും ഹൈ വോൾട്ടേജ്! അമിത് ഷായെ ട്രോളി കശ്മീരിൽ നിന്ന് മെഹ്ബൂബ
https://malayalam.oneindia.com/news/india/mehbooba-mufti-congratulates-kejriwal-for-victory-against-bj-241981.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശ്രീനഗര്: ദില്ലിയില് ബിജെപിക്ക് വന് തിരിച്ചടി കൊടുത്ത അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്ട്ടിക്കും കശ്മീരില് നിന്ന് അഭിനന്ദനം.കശ്മീര് മുന് മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയാണ് കെജ്രിവാളിനേയും ആപിനേയും അഭിനന്ദിച്ച് രംഗത്ത് വന്നത്.ട്വിറ്ററിലാണ് പ്രതികരണം.മാസങ്ങളായി വീട്ട് തടങ്കലില് കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ മകള് ഇല്ത്തിജ മുഫ്തിയാണ് ട്വിറ്റര് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.ട്വീറ്റ് ഇങ്ങനെയാണ്: " മെഹ്ബൂബ മുഫ്തിക്ക് വേണ്ടി, ദില്ലിയില് ഗംഭീര വിജയം സ്വന്തമാക്കിയ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിക്കുന്നു.യഥാര്ത്ഥ വിഷയങ്ങളുടെ അടിസ്ഥാനത്തില് വോട്ട് ചെയ്ത, വിഷലിപ്തമായ വിഭജന രാഷ്ട്രീയത്തെ തളളിക്കളഞ്ഞ ദില്ലി ജനതയേയും അഭിനന്ദിക്കുന്നു".കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ മെഹ്ബൂബ മുഫ്തി ഒളിയമ്പെയ്തു.കറണ്ടടിപ്പിക്കാന് ദില്ലിക്കാരോട് ആഹ്വാനം ചെയ്തവര്ക്ക് തന്നെ ഷോക്കേറ്റിരിക്കുകയാണ്.അതും ഹൈ വോള്ട്ടേജില് എന്നാണ് മെഹ്ബൂബ മുഫ്തിയുടെ മറ്റൊരു ട്വീറ്റ്.ഷഹീന് ബാഗില് പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്ക്ക് ഷോക്കേല്ക്കുന്ന തരത്തില് വേണം വോട്ടിംഗ് മെഷിനിലെ ബട്ടണ് അമര്ത്താന് എന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളോട് ആഹ്വാനം ചെയ്തിരുന്നു.കശ്മീരില് ആര്ട്ടിക്കിള് 370 റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര സര്ക്കാര് വീട്ടുതടങ്കലിലാക്കിയ മെഹ്ബൂബ മുഫ്തിയും ഒമര് അബ്ദുളളയും ഫറൂഖ് അബ്ദുളളയും അടക്കമുളള നേതാക്കള് തടവില് തുടരുകയാണ്.മൂവര്ക്കും മേല് കേന്ദ്രം പൊതു സുരക്ഷാ നിയമവും ചുമത്തിയിരിക്കുകയാണ്.മുന് മുഖ്യമന്ത്രിമാര് അടക്കമുളള നേതാക്കളെ ഓഗസ്റ്റ് മുതല് വീട്ടുതടങ്കലില് പാര്പ്പിച്ചിരിക്കുന്നതിന് എതിരെ വലിയ വിമര്ശനം ഉയര്ന്നിട്ടുണ്ട് ### Headline : കറണ്ടടിപ്പിക്കാൻ പറഞ്ഞവർക്ക് ഷോക്ക്, അതും ഹൈ വോൾട്ടേജ്! അമിത് ഷായെ ട്രോളി കശ്മീരിൽ നിന്ന് മെഹ്ബൂബ
56
ദില്ലി: കശ്മീര് വിഷയത്തില് പാകിസ്താന്റെയും ഇന്ത്യയുടെയും മുന് താരങ്ങളായ ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും തമ്മില് വാക് പോര് രൂക്ഷമാകുന്നു.എത്ര പറഞ്ഞാലും ചിലര്ക്ക് വളരാന് സാധിക്കില്ലെന്ന് ഗംഭീര് പറഞ്ഞു.അത്തരക്കാര് ക്രിക്കറ്റ് കളിക്കും, പക്ഷേ എത്രയൊക്കെ പറഞ്ഞാലും അവര്ക്ക് വളരാന് സാധിക്കില്ല.അവരുടെ തലയ്ക്കുള്ളില് ഒന്നുമുണ്ടാവില്ല.അയാള്ക്ക് എല്ലാം രാഷ്ട്രീയവത്കരിക്കണമെങ്കില്, എന്തുകൊണ്ട് രാഷ്ട്രീയത്തില് ഇറങ്ങുന്നില്ല.പക്ഷേ അതിനും ഒരു പക്വത വേണം.അഫ്രീദിക്ക് അതില്ലെന്നും ഗംഭീര് പറഞ്ഞു.നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയതിന് പിന്നാലെയും അഫ്രീദി പ്രതികരിക്കുകയും, ഗംഭീര് അതിനെ പരിഹസിക്കുകയും ചെയ്തിരുന്നു.കശ്മീരില് ക്രൂരതകളാണ് നടക്കുന്നതെന്നും, ഇന്ത്യ മനുഷ്യാവകാശങ്ങള് ഇല്ലാതാക്കുകയാണെന്നും അഫ്രീദി പറഞ്ഞിരുന്നു.അഫ്രീദി പറഞ്ഞതെല്ലാം സത്യമാണ്.പക്ഷേ അതെല്ലാം നടക്കുന്ന പാക് അധീന കശ്മീരിലാണ്.വൈകാതെ തന്നെ അത് മാറുമെന്നും ഗംഭീര് പരിഹസിച്ചിരുന്നു.നേരത്തെ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പിന്തുണച്ച് അഫ്രീദി രംഗത്തെത്തിയിരുന്നു.താന് നിയന്ത്രണ രേഖ ഉടന് സന്ദര്ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കശ്മീരികള്ക്ക് ഐക്യദാര്ഢ്യം അറിയിച്ചാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.കറാച്ചിയില് പാകിസ്താന് സ്ഥാപകന് മുഹമ്മദലി ജിന്നയുടെ ശവകുടീരവും സന്ദര്ശിക്കുമെന്നും അഫ്രീദി വ്യക്തമാക്കി.ഇതിനെതിരെയാണ് ഗംഭീര് രംഗത്തെത്തിയത്.അടുത്തതായി അഫ്രീദി എന്താണ് ചെയ്യാന് പോകുന്നതെന്ന് അദ്ദേഹത്തോട് തന്നെയാണ് ചോദിക്കുന്നതെന്നും ഗംഭീര് പരിഹസിച്ചു.പക്വത കൈവരിക്കുന്നതില് അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണെന്നും ഗംഭീര് പറഞ്ഞു.നേരത്തെ താനെഴുതിയ പുസ്തകത്തില് ഗംഭീറിന്റെ പെരുമാറ്റം വളരെ മോശമാണെന്ന് അഫ്രീദി കുറ്റപ്പെടുത്തിയിരുന്നു.കളിക്കളത്തിലും ഇവര് തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു.ഇത് കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു
തലയ്ക്കുള്ളില് ഒന്നുമില്ല... രാഷ്ട്രീയത്തിലിറങ്ങാനും യോഗ്യതയില്ല, അഫ്രീദിക്കെതിരെ ഗംഭീര്
https://malayalam.oneindia.com/news/india/his-brain-doesnt-grow-gautam-gambhir-response-to-afridi-232735.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കശ്മീര് വിഷയത്തില് പാകിസ്താന്റെയും ഇന്ത്യയുടെയും മുന് താരങ്ങളായ ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും തമ്മില് വാക് പോര് രൂക്ഷമാകുന്നു.എത്ര പറഞ്ഞാലും ചിലര്ക്ക് വളരാന് സാധിക്കില്ലെന്ന് ഗംഭീര് പറഞ്ഞു.അത്തരക്കാര് ക്രിക്കറ്റ് കളിക്കും, പക്ഷേ എത്രയൊക്കെ പറഞ്ഞാലും അവര്ക്ക് വളരാന് സാധിക്കില്ല.അവരുടെ തലയ്ക്കുള്ളില് ഒന്നുമുണ്ടാവില്ല.അയാള്ക്ക് എല്ലാം രാഷ്ട്രീയവത്കരിക്കണമെങ്കില്, എന്തുകൊണ്ട് രാഷ്ട്രീയത്തില് ഇറങ്ങുന്നില്ല.പക്ഷേ അതിനും ഒരു പക്വത വേണം.അഫ്രീദിക്ക് അതില്ലെന്നും ഗംഭീര് പറഞ്ഞു.നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയതിന് പിന്നാലെയും അഫ്രീദി പ്രതികരിക്കുകയും, ഗംഭീര് അതിനെ പരിഹസിക്കുകയും ചെയ്തിരുന്നു.കശ്മീരില് ക്രൂരതകളാണ് നടക്കുന്നതെന്നും, ഇന്ത്യ മനുഷ്യാവകാശങ്ങള് ഇല്ലാതാക്കുകയാണെന്നും അഫ്രീദി പറഞ്ഞിരുന്നു.അഫ്രീദി പറഞ്ഞതെല്ലാം സത്യമാണ്.പക്ഷേ അതെല്ലാം നടക്കുന്ന പാക് അധീന കശ്മീരിലാണ്.വൈകാതെ തന്നെ അത് മാറുമെന്നും ഗംഭീര് പരിഹസിച്ചിരുന്നു.നേരത്തെ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പിന്തുണച്ച് അഫ്രീദി രംഗത്തെത്തിയിരുന്നു.താന് നിയന്ത്രണ രേഖ ഉടന് സന്ദര്ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കശ്മീരികള്ക്ക് ഐക്യദാര്ഢ്യം അറിയിച്ചാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.കറാച്ചിയില് പാകിസ്താന് സ്ഥാപകന് മുഹമ്മദലി ജിന്നയുടെ ശവകുടീരവും സന്ദര്ശിക്കുമെന്നും അഫ്രീദി വ്യക്തമാക്കി.ഇതിനെതിരെയാണ് ഗംഭീര് രംഗത്തെത്തിയത്.അടുത്തതായി അഫ്രീദി എന്താണ് ചെയ്യാന് പോകുന്നതെന്ന് അദ്ദേഹത്തോട് തന്നെയാണ് ചോദിക്കുന്നതെന്നും ഗംഭീര് പരിഹസിച്ചു.പക്വത കൈവരിക്കുന്നതില് അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണെന്നും ഗംഭീര് പറഞ്ഞു.നേരത്തെ താനെഴുതിയ പുസ്തകത്തില് ഗംഭീറിന്റെ പെരുമാറ്റം വളരെ മോശമാണെന്ന് അഫ്രീദി കുറ്റപ്പെടുത്തിയിരുന്നു.കളിക്കളത്തിലും ഇവര് തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു.ഇത് കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു ### Headline : തലയ്ക്കുള്ളില് ഒന്നുമില്ല... രാഷ്ട്രീയത്തിലിറങ്ങാനും യോഗ്യതയില്ല, അഫ്രീദിക്കെതിരെ ഗംഭീര്
57
മരടിൽ ചട്ടം ലങ്കിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങി കഴിഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള കര്മ്മ പദ്ധതി സർക്കാർ സുപ്രീം കോടതിയിൽ നൽകിയത്.പൊളിക്കാതിരിക്കുന്നതല്ലേ ഉചിതമെന്ന വാദമാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ ഹരീഷ് സാൽവെ സുപ്രീം കോടതിയിൽ ഇന്നലത്തെ നടപടികളുടെ തുടക്കത്തിൽതന്നെ ഉന്നയിച്ചത്.'നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങൾ മറ്റാരെയെങ്കിലും ഏൽപിക്കാം' എന്നു ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞതോടെ കോടതിയുടെ കർശന നിലപാടിൽ മാറ്റമില്ലെന്നു സർക്കാരിന് വ്യക്തമായി.നഷ്ടപരിഹാരം നിശ്ചയിക്കാനും മറ്റുമായി സമിതിയെ നിയോഗിക്കാമെന്ന് സാൽവെ പറഞ്ഞപ്പോൾ, ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നൽകാൻ നിർദേശിക്കാമെന്നു കോടതി പറഞ്ഞു.ഫ്ലാറ്റുകളിൽ താമസിക്കുന്ന വൃദ്ധരുടെയും രോഗികളുടെയും മറ്റും സ്ഥിതി ചില അഭിഭാഷകർ വിശദീകരിച്ചപ്പോൾ, അനുഭാവപൂർവമായ പരിഗണന ഉറപ്പാക്കുമെന്നു കോടതി വ്യക്തമാക്കി.അതേസമയം വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ പത്മകുമാര്.ശബരിമല യുവതി പ്രവേശനവും മരട് വിഷയത്തിലും സർക്കാർ എടുത്ത രണ്ട് നിലാപാടിനെ വിമർശിച്ചാണ് ഇദ്ദേഹം രംഗത്ത് വന്നത്.ജയിക്കില്ലെന്ന് യുഡിഎഫ് അറിയിച്ചു, ജയിപ്പിച്ചോളാമെന്ന് അവർ പറഞ്ഞു; പി.ജെ.ജോസഫ്
ഒളിയമ്പുമായി പത്മകുമാർ
https://www.malayalamexpress.in/archives/846264/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മരടിൽ ചട്ടം ലങ്കിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങി കഴിഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള കര്മ്മ പദ്ധതി സർക്കാർ സുപ്രീം കോടതിയിൽ നൽകിയത്.പൊളിക്കാതിരിക്കുന്നതല്ലേ ഉചിതമെന്ന വാദമാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ ഹരീഷ് സാൽവെ സുപ്രീം കോടതിയിൽ ഇന്നലത്തെ നടപടികളുടെ തുടക്കത്തിൽതന്നെ ഉന്നയിച്ചത്.'നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങൾ മറ്റാരെയെങ്കിലും ഏൽപിക്കാം' എന്നു ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞതോടെ കോടതിയുടെ കർശന നിലപാടിൽ മാറ്റമില്ലെന്നു സർക്കാരിന് വ്യക്തമായി.നഷ്ടപരിഹാരം നിശ്ചയിക്കാനും മറ്റുമായി സമിതിയെ നിയോഗിക്കാമെന്ന് സാൽവെ പറഞ്ഞപ്പോൾ, ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നൽകാൻ നിർദേശിക്കാമെന്നു കോടതി പറഞ്ഞു.ഫ്ലാറ്റുകളിൽ താമസിക്കുന്ന വൃദ്ധരുടെയും രോഗികളുടെയും മറ്റും സ്ഥിതി ചില അഭിഭാഷകർ വിശദീകരിച്ചപ്പോൾ, അനുഭാവപൂർവമായ പരിഗണന ഉറപ്പാക്കുമെന്നു കോടതി വ്യക്തമാക്കി.അതേസമയം വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ പത്മകുമാര്.ശബരിമല യുവതി പ്രവേശനവും മരട് വിഷയത്തിലും സർക്കാർ എടുത്ത രണ്ട് നിലാപാടിനെ വിമർശിച്ചാണ് ഇദ്ദേഹം രംഗത്ത് വന്നത്.ജയിക്കില്ലെന്ന് യുഡിഎഫ് അറിയിച്ചു, ജയിപ്പിച്ചോളാമെന്ന് അവർ പറഞ്ഞു; പി.ജെ.ജോസഫ് ### Headline : ഒളിയമ്പുമായി പത്മകുമാർ
58
കോഴിക്കോട്: കാത്തിരിപ്പിനൊടുവില് പുലപ്രക്കുന്ന് സാംബവ കോളനിയിലെ ഒമ്പത് കുടുംബങ്ങള്ക്ക് പട്ടയം ലഭിക്കുന്നു.പട്ടയവിതരണവും കോളനിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ പ്രവൃത്തിഉദ്ഘാടനവും ശനിയാഴ്ച വൈകീട്ട് ആറിന് മന്ത്രി ടി പി രാമകൃഷ്ണന് നിര്വഹിക്കും.സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി കോളനിയിലെ 11 കുടുംബങ്ങളിൽ ഒരാൾക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകൾ കൈവശമുണ്ട്.ബാക്കിയുള്ള പത്തു കുടുംബങ്ങളിൽ 9 പേരും തങ്ങളുടെ കൈവശമുള്ള നാല് സെൻറ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു.ഇതോടെ പുലപ്രക്കുന്ന് കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം ആവുകയാണ്.1977നു മുമ്പ് താമസമാക്കിയവരാണ് പുലപ്രക്കുന്ന് കോളനിയിലെ കുടുംബങ്ങളുടെ പൂർവികർ.വർഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന ഇവരുടെ ഭൂമിപ്രശ്നത്തിൽ ജില്ലാഭരണകൂടവും പഞ്ചായത്തും പ്രത്യേക പരിഗണന എടുക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ നടപടികളെടുക്കുകയും ചെയ്തു.സമഗ്രവികസനത്തിൻറെ ഭാഗമായി കോളനിയിലെ വീട് നിർമാണവും ആരംഭിക്കും.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ആണ് വീട് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.വീടിനൊപ്പം റോഡ്, കുടിവെള്ളം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള് ഉറപ്പാക്കുന്ന പദ്ധതികളും നടപ്പാക്കും.വേനലില് ജലദൗര്ലഭ്യം ഉണ്ടാകാതിരിക്കാനുളള പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.മേപ്പയൂര് ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനി നിവാസികള് അന്തിയുറങ്ങാന് ഒരു കൂര പോലുമില്ലാത്ത അവസ്ഥയിലായിരുന്നു.കുടിവെള്ളം, റോഡുകള് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം ജാതീയമായ ഒറ്റപ്പെടുത്തലും കോളനി നിവാസികള് നേരിട്ടിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു.കടുത്ത അവഗണനയാണ് ഇവിടുത്തുകാര് നേരിടുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്ച്ച ചെയ്യപ്പെട്ടു.ജനപ്രതിനിധികളും സാമൂഹ്യപ്രവര്ത്തകരുമുള്പ്പെടെ ഇടപെട്ടതോടെ മന്ത്രി ടി പി രാമകൃഷ്ണന്റെയും ജില്ലാ കളക്ടര് സാംബശിവ റാവുവിന്റെയും നേതൃത്വത്തിലാണ് അധികൃതര് നേരിട്ട് ഇടപെട്ട് കോളനിയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കിയത്.മേപ്പയ്യൂര് പഞ്ചായത്തിലെ 14-ാം വാര്ഡിലാണ് പുലപ്രക്കുന്ന് സാംബവ കോളനി.1974 ല് പഞ്ചായത്ത് ഏറ്റെടുത്ത 74 സെന്റ് സ്ഥലത്താണ് കോളനി സ്ഥിതി ചെയ്യുന്നത്
കാത്തിരിപ്പിനൊടുവില് പുലപ്രക്കുന്നുകാര്ക്ക് പട്ടയം ലഭിക്കുന്നു; കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം, വീട് നിർമ്മാണവും ഉടൻ
https://malayalam.oneindia.com/news/kozhikode/deed-distribution-in-pulaprakunnu-colony-229054.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: കാത്തിരിപ്പിനൊടുവില് പുലപ്രക്കുന്ന് സാംബവ കോളനിയിലെ ഒമ്പത് കുടുംബങ്ങള്ക്ക് പട്ടയം ലഭിക്കുന്നു.പട്ടയവിതരണവും കോളനിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ പ്രവൃത്തിഉദ്ഘാടനവും ശനിയാഴ്ച വൈകീട്ട് ആറിന് മന്ത്രി ടി പി രാമകൃഷ്ണന് നിര്വഹിക്കും.സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയത് നിധികുംഭങ്ങളും;ആയിരത്തിഅഞ്ഞൂറോളം പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചതായും കണ്ടെത്തി കോളനിയിലെ 11 കുടുംബങ്ങളിൽ ഒരാൾക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകൾ കൈവശമുണ്ട്.ബാക്കിയുള്ള പത്തു കുടുംബങ്ങളിൽ 9 പേരും തങ്ങളുടെ കൈവശമുള്ള നാല് സെൻറ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു.ഇതോടെ പുലപ്രക്കുന്ന് കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം ആവുകയാണ്.1977നു മുമ്പ് താമസമാക്കിയവരാണ് പുലപ്രക്കുന്ന് കോളനിയിലെ കുടുംബങ്ങളുടെ പൂർവികർ.വർഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന ഇവരുടെ ഭൂമിപ്രശ്നത്തിൽ ജില്ലാഭരണകൂടവും പഞ്ചായത്തും പ്രത്യേക പരിഗണന എടുക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ നടപടികളെടുക്കുകയും ചെയ്തു.സമഗ്രവികസനത്തിൻറെ ഭാഗമായി കോളനിയിലെ വീട് നിർമാണവും ആരംഭിക്കും.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ആണ് വീട് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.വീടിനൊപ്പം റോഡ്, കുടിവെള്ളം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള് ഉറപ്പാക്കുന്ന പദ്ധതികളും നടപ്പാക്കും.വേനലില് ജലദൗര്ലഭ്യം ഉണ്ടാകാതിരിക്കാനുളള പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.മേപ്പയൂര് ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനി നിവാസികള് അന്തിയുറങ്ങാന് ഒരു കൂര പോലുമില്ലാത്ത അവസ്ഥയിലായിരുന്നു.കുടിവെള്ളം, റോഡുകള് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം ജാതീയമായ ഒറ്റപ്പെടുത്തലും കോളനി നിവാസികള് നേരിട്ടിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു.കടുത്ത അവഗണനയാണ് ഇവിടുത്തുകാര് നേരിടുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്ച്ച ചെയ്യപ്പെട്ടു.ജനപ്രതിനിധികളും സാമൂഹ്യപ്രവര്ത്തകരുമുള്പ്പെടെ ഇടപെട്ടതോടെ മന്ത്രി ടി പി രാമകൃഷ്ണന്റെയും ജില്ലാ കളക്ടര് സാംബശിവ റാവുവിന്റെയും നേതൃത്വത്തിലാണ് അധികൃതര് നേരിട്ട് ഇടപെട്ട് കോളനിയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കിയത്.മേപ്പയ്യൂര് പഞ്ചായത്തിലെ 14-ാം വാര്ഡിലാണ് പുലപ്രക്കുന്ന് സാംബവ കോളനി.1974 ല് പഞ്ചായത്ത് ഏറ്റെടുത്ത 74 സെന്റ് സ്ഥലത്താണ് കോളനി സ്ഥിതി ചെയ്യുന്നത് ### Headline : കാത്തിരിപ്പിനൊടുവില് പുലപ്രക്കുന്നുകാര്ക്ക് പട്ടയം ലഭിക്കുന്നു; കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം, വീട് നിർമ്മാണവും ഉടൻ
59
് വിദ്യാഭ്യാസ മന്ത്രാലയം.മന്ത്രാലയത്തിന് കീഴിലെ പ്രൈവറ്റ് എജുക്കേഷൻ ഡിപ്പാർട്ടമെന്റ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും സ്വകാര്യ സ്കൂളുകൾക്ക് അധികൃതർ നിർദേശം നൽകി.വിദ്യാഭ്യാസ മന്ത്രാലയം അണ്ടര് സെക്രട്ടറി ഡോ.അബ്ദുല് മുഹ്സിനാണ് സ്വകാര്യ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ ഫീസ് വർദ്ധന പാടില്ലെന്ന് വ്യക്തമാക്കിയത്.മന്ത്രാലയം അംഗീകരിച്ച ഫീസിനു പുറമേ ഏതെങ്കിലും പേരില് സ്കൂള് അധികൃതര് പണം സ്വീകരിക്കാന് പാടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.എന്നാൽ സാമ്പത്തിക പ്രശ്നങ്ങളുള്ള വിദ്യാര്ഥികള്ക്കുള്ള സഹായത്തിനായി ചാരിറ്റി എന്ന നിലയിൽ നൽകുന്ന തുക സ്വീകരിക്കുന്നതിൽ തെറ്റില്ല.ഇതോടൊപ്പം സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അംഗീകരിച്ച യോഗ്യതയുള്ളവരെ മാത്രമേ അധ്യാപനത്തിനായി നിശ്ചയിക്കാവൂ എന്നും നിർദേശമുണ്ട്.അഡ്മിഷന് എടുത്ത മുഴുവന് വിദ്യാര്ഥികള്ക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങള് നല്കണം.ഫീസ് വർധന സംബന്ധിച്ചുള്ള പരാതികള് മന്ത്രാലയത്തിന് ലഭിച്ചാല് സ്കൂളിന്റെ അനുമതി തന്നെ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പുതിയ അധ്യയന വർഷം ചില സ്കൂളുകൾ ഫീസ് വർധിപ്പിക്കാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വാർത്താകുറിപ്പിലൂടെ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്
കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല
https://www.malayalamexpress.in/archives/772156/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ് വിദ്യാഭ്യാസ മന്ത്രാലയം.മന്ത്രാലയത്തിന് കീഴിലെ പ്രൈവറ്റ് എജുക്കേഷൻ ഡിപ്പാർട്ടമെന്റ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും സ്വകാര്യ സ്കൂളുകൾക്ക് അധികൃതർ നിർദേശം നൽകി.വിദ്യാഭ്യാസ മന്ത്രാലയം അണ്ടര് സെക്രട്ടറി ഡോ.അബ്ദുല് മുഹ്സിനാണ് സ്വകാര്യ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ ഫീസ് വർദ്ധന പാടില്ലെന്ന് വ്യക്തമാക്കിയത്.മന്ത്രാലയം അംഗീകരിച്ച ഫീസിനു പുറമേ ഏതെങ്കിലും പേരില് സ്കൂള് അധികൃതര് പണം സ്വീകരിക്കാന് പാടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.എന്നാൽ സാമ്പത്തിക പ്രശ്നങ്ങളുള്ള വിദ്യാര്ഥികള്ക്കുള്ള സഹായത്തിനായി ചാരിറ്റി എന്ന നിലയിൽ നൽകുന്ന തുക സ്വീകരിക്കുന്നതിൽ തെറ്റില്ല.ഇതോടൊപ്പം സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അംഗീകരിച്ച യോഗ്യതയുള്ളവരെ മാത്രമേ അധ്യാപനത്തിനായി നിശ്ചയിക്കാവൂ എന്നും നിർദേശമുണ്ട്.അഡ്മിഷന് എടുത്ത മുഴുവന് വിദ്യാര്ഥികള്ക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങള് നല്കണം.ഫീസ് വർധന സംബന്ധിച്ചുള്ള പരാതികള് മന്ത്രാലയത്തിന് ലഭിച്ചാല് സ്കൂളിന്റെ അനുമതി തന്നെ റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പുതിയ അധ്യയന വർഷം ചില സ്കൂളുകൾ ഫീസ് വർധിപ്പിക്കാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വാർത്താകുറിപ്പിലൂടെ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത് ### Headline : കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല
60
പാലക്കാട്: പി.എസ്.സി നിയമന ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോയെന്ന് തൃത്താല എം.എൽ.എ വി.ടി ബൽറാം.ഫേസ്ബുക്ക് പോസ്റ്റിലാണ് വി.ടി ബൽറാം ഇക്കാര്യം ഉന്നയിച്ചത്.വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 'ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ടത് സ്വാഗതം ചെയ്യുന്നു.ഇനിയെങ്കിലും പി എസ് സി നിയമന ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോ?' മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികളായ ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം ഇന്നാണ് സിബിഐക്ക് വിട്ടത്.വിജിലന്സ് ശുപാര്ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്ക്കാര് നടപടി.മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മുന് വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല എന്നിവര്ക്കെതിരെയാണ് അന്വേഷണം.പൊതുമേഖലാ സ്ഥാപനമായ ട്രാവന്കൂര് ടൈറ്റാനിയത്തില് മാലിന്യസംസ്ക്കരണ പ്ലാന്റ് നിര്മ്മിക്കാന് മെക്കോണ് എന്ന പൊതുമേഖലാ കമ്പനിയുമായി 256 കോടിയുടെ കരാറിലാണ് സര്ക്കാര് ഏര്പ്പെട്ടത്.പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങള് ഫിന്ലാന്ഡ്, യുകെ എന്നിവിടങ്ങളില് നിന്നാണ് ഇറക്കുമതി ചെയ്തത്.ഇതിനായി ആഗോള ടെന്ഡര് വിളിക്കുന്നതുള്പ്പെടെയുള്ള നടപടി ക്രമങ്ങള്പാലിച്ചില്ലെന്നും 66 കോടിയുടെ അഴിമതി നടന്നുവെന്നും കാണിച്ച് ടൈറ്റാനിയം ജീവനക്കാരനാണ് പരാതി നല്കിയത്.2006 ല് എടുത്ത കേസാണ് 13 വര്ഷത്തിന് ശേഷം സിബിഐക്ക് വിടുന്നത്.വിജിലന്സ് അന്വേഷിക്കുന്ന കേസില് ഇന്റര്പോളിന്റെ സഹായം തേടിയിരുന്നു.രാജ്യാന്തര സ്വഭാവം ഉള്ളതിനാലാണ് സിബിഐക്ക് കൈമാറാനുള്ള ശുപാര്ശ നല്കുന്നതെന്നാണ് സംസ്ഥാന സര്ക്കാര് പറയുന്നത്
പി.എസ്.സി നിയമന ക്രമക്കേട്: സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോ? വിടി ബൽറാം
https://www.malayalamexpress.in/archives/791086/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: പി.എസ്.സി നിയമന ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോയെന്ന് തൃത്താല എം.എൽ.എ വി.ടി ബൽറാം.ഫേസ്ബുക്ക് പോസ്റ്റിലാണ് വി.ടി ബൽറാം ഇക്കാര്യം ഉന്നയിച്ചത്.വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 'ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ടത് സ്വാഗതം ചെയ്യുന്നു.ഇനിയെങ്കിലും പി എസ് സി നിയമന ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോ?' മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികളായ ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം ഇന്നാണ് സിബിഐക്ക് വിട്ടത്.വിജിലന്സ് ശുപാര്ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്ക്കാര് നടപടി.മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മുന് വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല എന്നിവര്ക്കെതിരെയാണ് അന്വേഷണം.പൊതുമേഖലാ സ്ഥാപനമായ ട്രാവന്കൂര് ടൈറ്റാനിയത്തില് മാലിന്യസംസ്ക്കരണ പ്ലാന്റ് നിര്മ്മിക്കാന് മെക്കോണ് എന്ന പൊതുമേഖലാ കമ്പനിയുമായി 256 കോടിയുടെ കരാറിലാണ് സര്ക്കാര് ഏര്പ്പെട്ടത്.പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങള് ഫിന്ലാന്ഡ്, യുകെ എന്നിവിടങ്ങളില് നിന്നാണ് ഇറക്കുമതി ചെയ്തത്.ഇതിനായി ആഗോള ടെന്ഡര് വിളിക്കുന്നതുള്പ്പെടെയുള്ള നടപടി ക്രമങ്ങള്പാലിച്ചില്ലെന്നും 66 കോടിയുടെ അഴിമതി നടന്നുവെന്നും കാണിച്ച് ടൈറ്റാനിയം ജീവനക്കാരനാണ് പരാതി നല്കിയത്.2006 ല് എടുത്ത കേസാണ് 13 വര്ഷത്തിന് ശേഷം സിബിഐക്ക് വിടുന്നത്.വിജിലന്സ് അന്വേഷിക്കുന്ന കേസില് ഇന്റര്പോളിന്റെ സഹായം തേടിയിരുന്നു.രാജ്യാന്തര സ്വഭാവം ഉള്ളതിനാലാണ് സിബിഐക്ക് കൈമാറാനുള്ള ശുപാര്ശ നല്കുന്നതെന്നാണ് സംസ്ഥാന സര്ക്കാര് പറയുന്നത് ### Headline : പി.എസ്.സി നിയമന ക്രമക്കേട്: സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാകുമോ? വിടി ബൽറാം
61
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് സ്പോൺസറായി ആക്സിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു.പുരുഷന്മാരുടെ, ലോകത്തെ ഒന്നാം നമ്പർ ചമയ ബ്രാൻഡായ ആക്സ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഡിയോഡറന്റ് ബ്രാൻഡുകളിൽ ഒന്നാണ്.ഇന്ത്യയിൽ ഡിയോഡറന്റ് വിഭാഗം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലായിരുന്നു ആക്സ്."ഐഎസ്എല്ലിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.കേരളത്തിലെ ജനങ്ങൾക്ക് ഫുട്ബോളിനോട് വലിയ അഭിനിവേശം ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.ക്രിക്കറ്റിന് പ്രാധാന്യമുള്ള നമ്മുടെ രാജ്യത്ത് ഐഎസ്എല്ലിനൊപ്പം അവരുടെ അഭിനിവേശം ഫുട്ബോളിൽ വിപ്ലവം സൃഷ്ടിക്കും.ഇത് ഞങ്ങളുടെ സഹകരണത്തിന്റെ ആരംഭം മാത്രമാണെന്നും വളരെ ദൂരം ഈ പങ്കാളിത്തം ഒരുമിച്ചു പോകുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്." സഹകരണത്തെക്കുറിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് ഡിയോഡ്രന്റ്സ് വിഭാഗം ജനറൽ മാനേജർ , ശൈലേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു."ലോകത്തെ പുരുഷന്മാരുടെ ഇടയിൽ ഒന്നാം നമ്പർ ബ്രാൻഡായ ആക്സ് ഇന്ത്യയിൽ പുരുഷന്മാരുടെ ചമയത്തെ മാറ്റിമറിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു.കേരളത്തിലെ ഫുട്ബോളിനോട് അതേ അഭിനിവേശവും ദൗത്യവുമാണ് കെബിഎഫ്സിക്കുള്ളത്.രണ്ട് ബ്രാൻഡുകളും തമ്മിലുള്ള ശരിയായ സാമുന്വയം നിമിത്തം ഈ പങ്കാളിത്തം മുഴുവൻ ഇക്കോ സിസ്റ്റത്തിനും ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് ", പുതിയ സഹകരണത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വിരേൻ ഡി സിൽവ പറയുന്നു
ആക്സ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് സ്പോൺസർ
https://www.malayalamexpress.in/archives/900753/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് സ്പോൺസറായി ആക്സിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു.പുരുഷന്മാരുടെ, ലോകത്തെ ഒന്നാം നമ്പർ ചമയ ബ്രാൻഡായ ആക്സ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഡിയോഡറന്റ് ബ്രാൻഡുകളിൽ ഒന്നാണ്.ഇന്ത്യയിൽ ഡിയോഡറന്റ് വിഭാഗം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലായിരുന്നു ആക്സ്."ഐഎസ്എല്ലിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.കേരളത്തിലെ ജനങ്ങൾക്ക് ഫുട്ബോളിനോട് വലിയ അഭിനിവേശം ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.ക്രിക്കറ്റിന് പ്രാധാന്യമുള്ള നമ്മുടെ രാജ്യത്ത് ഐഎസ്എല്ലിനൊപ്പം അവരുടെ അഭിനിവേശം ഫുട്ബോളിൽ വിപ്ലവം സൃഷ്ടിക്കും.ഇത് ഞങ്ങളുടെ സഹകരണത്തിന്റെ ആരംഭം മാത്രമാണെന്നും വളരെ ദൂരം ഈ പങ്കാളിത്തം ഒരുമിച്ചു പോകുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്." സഹകരണത്തെക്കുറിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് ഡിയോഡ്രന്റ്സ് വിഭാഗം ജനറൽ മാനേജർ , ശൈലേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു."ലോകത്തെ പുരുഷന്മാരുടെ ഇടയിൽ ഒന്നാം നമ്പർ ബ്രാൻഡായ ആക്സ് ഇന്ത്യയിൽ പുരുഷന്മാരുടെ ചമയത്തെ മാറ്റിമറിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു.കേരളത്തിലെ ഫുട്ബോളിനോട് അതേ അഭിനിവേശവും ദൗത്യവുമാണ് കെബിഎഫ്സിക്കുള്ളത്.രണ്ട് ബ്രാൻഡുകളും തമ്മിലുള്ള ശരിയായ സാമുന്വയം നിമിത്തം ഈ പങ്കാളിത്തം മുഴുവൻ ഇക്കോ സിസ്റ്റത്തിനും ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് ", പുതിയ സഹകരണത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വിരേൻ ഡി സിൽവ പറയുന്നു ### Headline : ആക്സ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് സ്പോൺസർ
62
മനോരമയെ ഭിത്തിയില് ഒട്ടിച്ച് മന്ത്രി കടകംപള്ളി! ഫേസ്ബുക്ക് പോസ്റ്റ് വൈറല് 27, 2018, 17:25 കടകംപള്ളി സുരേന്ദ്രന് പങ്കെടുക്കേണ്ട വേദിക്കുമുന്നിൽ കരിങ്കൊടി പ്രതിഷേധം: സംഭവം തിരുവനന്തപുരത്ത്! 26, 2018, 08:40 കടകംപളളിയെ കരിങ്കൊടി കാണിക്കാനെത്തി: യുവമോര്ച്ച പ്രവര്ത്തകരെ ഡിവൈഎഫ്ഐക്കാര് തല്ലിയോടിച്ചു! 10, 2018, 15:03 സാഹസിക വിനോദസഞ്ചാര വികസനത്തിന് കേരളത്തില് അമ്പത് കേന്ദ്രങ്ങള്; പദ്ധതി തദ്ദേശീയര്ക്ക് പ്രയോജനപ്രദമാകുന്ന രീതിയിലെന്നും കടകംപള്ളി സുരേന്ദ്രന് 9, 2018, 12:44 ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിരിക്കുന്നു, അവസരത്തിന് കാത്തിരിക്കുന്നുവെന്ന് മന്ത്രി 9, 2018, 09:41 ശബരിമല വിവാദത്തിൽ ദേവസ്വം മന്ത്രിക്ക് അധിക്ഷേപം, മേല്ശാന്തിയെ സസ്പെന്ഡ് ചെയ്തു 22, 2018, 17:07 കടകംപള്ളിയുമായി ബിജെപി നേതാക്കളുടെ വാഗ്വാദം...പിന്നെ ശരണം വിളിയും വെല്ലുവിളിയും; ഒടുവില് അറസ്റ്റ് 20, 2018, 16:11 പ്രളയത്തില് വീടു നഷ്ടപ്പെട്ടവര്ക്ക് 4000 വീടുകള് നിര്മ്മിച്ച് നല്കും- കടകംപള്ളി സുരേന്ദ്രന് 20, 2018, 15:00 സുരേന്ദ്രന്റെ കാര്യത്തില് വീണ്ടും മലക്കം മറിഞ്ഞ് ശ്രീധരന് പിള്ള; ഇത്തവണ കൂട്ടുപിടിച്ചത് ഗുരുവിനെ
കടകംപള്ളി സുരേന്ദ്രന്: Latest കടകംപള്ളി സുരേന്ദ്രന്
https://malayalam.oneindia.com/topic/%E0%B4%95%E0%B4%9F%E0%B4%95%E0%B4%82%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മനോരമയെ ഭിത്തിയില് ഒട്ടിച്ച് മന്ത്രി കടകംപള്ളി! ഫേസ്ബുക്ക് പോസ്റ്റ് വൈറല് 27, 2018, 17:25 കടകംപള്ളി സുരേന്ദ്രന് പങ്കെടുക്കേണ്ട വേദിക്കുമുന്നിൽ കരിങ്കൊടി പ്രതിഷേധം: സംഭവം തിരുവനന്തപുരത്ത്! 26, 2018, 08:40 കടകംപളളിയെ കരിങ്കൊടി കാണിക്കാനെത്തി: യുവമോര്ച്ച പ്രവര്ത്തകരെ ഡിവൈഎഫ്ഐക്കാര് തല്ലിയോടിച്ചു! 10, 2018, 15:03 സാഹസിക വിനോദസഞ്ചാര വികസനത്തിന് കേരളത്തില് അമ്പത് കേന്ദ്രങ്ങള്; പദ്ധതി തദ്ദേശീയര്ക്ക് പ്രയോജനപ്രദമാകുന്ന രീതിയിലെന്നും കടകംപള്ളി സുരേന്ദ്രന് 9, 2018, 12:44 ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിരിക്കുന്നു, അവസരത്തിന് കാത്തിരിക്കുന്നുവെന്ന് മന്ത്രി 9, 2018, 09:41 ശബരിമല വിവാദത്തിൽ ദേവസ്വം മന്ത്രിക്ക് അധിക്ഷേപം, മേല്ശാന്തിയെ സസ്പെന്ഡ് ചെയ്തു 22, 2018, 17:07 കടകംപള്ളിയുമായി ബിജെപി നേതാക്കളുടെ വാഗ്വാദം...പിന്നെ ശരണം വിളിയും വെല്ലുവിളിയും; ഒടുവില് അറസ്റ്റ് 20, 2018, 16:11 പ്രളയത്തില് വീടു നഷ്ടപ്പെട്ടവര്ക്ക് 4000 വീടുകള് നിര്മ്മിച്ച് നല്കും- കടകംപള്ളി സുരേന്ദ്രന് 20, 2018, 15:00 സുരേന്ദ്രന്റെ കാര്യത്തില് വീണ്ടും മലക്കം മറിഞ്ഞ് ശ്രീധരന് പിള്ള; ഇത്തവണ കൂട്ടുപിടിച്ചത് ഗുരുവിനെ ### Headline : കടകംപള്ളി സുരേന്ദ്രന്: Latest കടകംപള്ളി സുരേന്ദ്രന്
63
ബംഗളുരു: മുബൈ ഭീകരാക്രമണ കേസില് തൂക്കിലേറ്റിയ പാക് ഭീകരന് അജ്മല് കസബിന്റെ ചരമവാര്ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് കര്ണ്ണാടക ഗവര് ണര് വാജുഭായ് വാല.ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കസബിനെ തൂക്കിലേറ്റിയതിന്റെ വാർഷികം ആചരിക്കുന്നവര്ക്കെതിരെയുള്ള രൂക്ഷ പരാമര്ശവുമായി വാജുഭായ് വാല രംഗത്തെത്തിയത്.രാജ്യത്തെ വിറപ്പിച്ച മുബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ ഏക ഭീകരനാണ് അജ്മല് കസബ്.വിചാരണയക്ക് ശേഷം ഇയ്യാളെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു.യുപിഎ സര്ക്കാരിന്റെ കാലത്ത് വലിയ കൈയടി കിട്ടിയ സംഭവമായിരുന്നു അതെന്നും വാജുഭായ് വാല ഓര്മ്മിപ്പിച്ചു.ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത അജ്മൽ കസബിന്റെ വിചാരണ പൂർത്തിയാക്കി അയാൾക്ക് തൂക്കുകയർ നൽകാൻ വൈകിയതായി വാജുഭായ് വാല ചൂണ്ടിക്കാട്ടി.ഇത്തരക്കാരുടെ കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും.ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക നിയമനിർമാണം നടത്തണമെന്നും വാജുഭായ് വാല വ്യക്തമാക്കി.ഭീകരരോട് യാതൊരുവിധ കരുണയും കാണിക്കേണ്ട ആവശ്യമില്ല.ഭീകരരെ തൂക്കിലേറ്റുന്ന വാർത്തകൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും വാല ആവശ്യപ്പെട്ടു.രാജ്യദ്രോഹ പ്രവര്ത്തനങ്ങളുടെ പേരില് പേരിൽ പിടിയിലാകുന്നവരുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും വാല കൂട്ടിച്ചേര്ത്തു
അജ്മല് കസബിന്റെ ചരമവാര്ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണം; കര്ണ്ണാടക ഗവര്ണര് വാജുഭായ് വാല
https://malayalam.oneindia.com/news/india/observing-kasabs-death-anniversary-should-be-shot-vajubhai-vala-188967.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബംഗളുരു: മുബൈ ഭീകരാക്രമണ കേസില് തൂക്കിലേറ്റിയ പാക് ഭീകരന് അജ്മല് കസബിന്റെ ചരമവാര്ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് കര്ണ്ണാടക ഗവര് ണര് വാജുഭായ് വാല.ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കസബിനെ തൂക്കിലേറ്റിയതിന്റെ വാർഷികം ആചരിക്കുന്നവര്ക്കെതിരെയുള്ള രൂക്ഷ പരാമര്ശവുമായി വാജുഭായ് വാല രംഗത്തെത്തിയത്.രാജ്യത്തെ വിറപ്പിച്ച മുബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ ഏക ഭീകരനാണ് അജ്മല് കസബ്.വിചാരണയക്ക് ശേഷം ഇയ്യാളെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു.യുപിഎ സര്ക്കാരിന്റെ കാലത്ത് വലിയ കൈയടി കിട്ടിയ സംഭവമായിരുന്നു അതെന്നും വാജുഭായ് വാല ഓര്മ്മിപ്പിച്ചു.ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത അജ്മൽ കസബിന്റെ വിചാരണ പൂർത്തിയാക്കി അയാൾക്ക് തൂക്കുകയർ നൽകാൻ വൈകിയതായി വാജുഭായ് വാല ചൂണ്ടിക്കാട്ടി.ഇത്തരക്കാരുടെ കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും.ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക നിയമനിർമാണം നടത്തണമെന്നും വാജുഭായ് വാല വ്യക്തമാക്കി.ഭീകരരോട് യാതൊരുവിധ കരുണയും കാണിക്കേണ്ട ആവശ്യമില്ല.ഭീകരരെ തൂക്കിലേറ്റുന്ന വാർത്തകൾ പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും വാല ആവശ്യപ്പെട്ടു.രാജ്യദ്രോഹ പ്രവര്ത്തനങ്ങളുടെ പേരില് പേരിൽ പിടിയിലാകുന്നവരുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും വാല കൂട്ടിച്ചേര്ത്തു ### Headline : അജ്മല് കസബിന്റെ ചരമവാര്ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണം; കര്ണ്ണാടക ഗവര്ണര് വാജുഭായ് വാല
64
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില് പ്രഖ്യാപിച്ച റെഡ് അലര്ട്ട് പിന്വലിച്ചു.കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന നിഗമനത്തിലാണ് പുതിയ നടപടി.ഇടുക്കി ജില്ലയില് ഓറഞ്ച് അലര്ട്ട് നിലനില്ക്കുന്നുണ്ട്.വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.അതേസമയം, ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.ഇനിയും രണ്ട് ന്യൂനമര്ദ്ദങ്ങളുണ്ടായേക്കുമെന്നാണ് പ്രവചനം.കേരളത്തില് വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാന നിരീക്ഷകര് പറയുന്നത്.ഈ മാസം അവസാനത്തിലുണ്ടാകുന്ന ന്യൂനമര്ദ്ദം ചിലപ്പോള് ശക്തിപ്പെടുകയും ചുഴലിക്കാറ്റിന് വഴിയൊരുക്കുകയും ചെയ്തേക്കാം.എറണാകുളം, തൃശൂര് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ചൊവ്വാഴ്ച അവധിയാണ്.മഴ കനക്കാന് സാധ്യതയുണ്ടെന്ന് മുന്കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.എന്നാല് മഴയ്ക്ക് അല്പ്പം ശമനമുണ്ട്.എറണാകുളം ജില്ലയില് ഒമ്പത് ദുരിതാശ്വാസ ക്യാംപുകള് തുറന്നിട്ടുണ്ട്.1500ഓളം പേര് ക്യാംപുകളിലാണ്.കടുത്ത നീക്കവുമായി മഞ്ജുവാര്യര്; അപായപ്പെടുത്താന് സാധ്യത, സംഘടനകളെയും സമീപിച്ചു 2017ല് കേരളത്തില് നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ വഴിയാണ് മൂന്നാമത്തെ ന്യൂനമര്ദ്ദം എത്തുക.ഒരുപക്ഷേ ഇത് ചുഴലിക്കാറ്റിന് കാരണമായേക്കാം.നിവലില് തുലാമഴ 18 ശതമാനം അധികം ലഭിച്ചുകഴിഞ്ഞു.സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും വെള്ളം കൂടിയിട്ടുണ്ട്.തിങ്കളാഴ്ച താറുമാറായ ട്രെയിന് ഗതാഗതം പുനസ്ഥാപിച്ചു.ആശങ്ക ഒഴിഞ്ഞിട്ടുണ്ട്
സംസ്ഥാനത്തെ റെഡ് അലര്ട്ട് പിന്വലിച്ചു; ഇടുക്കിയില് ഓറഞ്ച്, നാല് ജില്ലകളില് യെല്ലോ അലര്ട്ട്
https://malayalam.oneindia.com/news/kerala/kerala-rain-red-alert-withdraw-yellow-alert-only-in-four-districts-235611.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില് പ്രഖ്യാപിച്ച റെഡ് അലര്ട്ട് പിന്വലിച്ചു.കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന നിഗമനത്തിലാണ് പുതിയ നടപടി.ഇടുക്കി ജില്ലയില് ഓറഞ്ച് അലര്ട്ട് നിലനില്ക്കുന്നുണ്ട്.വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.അതേസമയം, ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.ഇനിയും രണ്ട് ന്യൂനമര്ദ്ദങ്ങളുണ്ടായേക്കുമെന്നാണ് പ്രവചനം.കേരളത്തില് വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാന നിരീക്ഷകര് പറയുന്നത്.ഈ മാസം അവസാനത്തിലുണ്ടാകുന്ന ന്യൂനമര്ദ്ദം ചിലപ്പോള് ശക്തിപ്പെടുകയും ചുഴലിക്കാറ്റിന് വഴിയൊരുക്കുകയും ചെയ്തേക്കാം.എറണാകുളം, തൃശൂര് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ചൊവ്വാഴ്ച അവധിയാണ്.മഴ കനക്കാന് സാധ്യതയുണ്ടെന്ന് മുന്കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.എന്നാല് മഴയ്ക്ക് അല്പ്പം ശമനമുണ്ട്.എറണാകുളം ജില്ലയില് ഒമ്പത് ദുരിതാശ്വാസ ക്യാംപുകള് തുറന്നിട്ടുണ്ട്.1500ഓളം പേര് ക്യാംപുകളിലാണ്.കടുത്ത നീക്കവുമായി മഞ്ജുവാര്യര്; അപായപ്പെടുത്താന് സാധ്യത, സംഘടനകളെയും സമീപിച്ചു 2017ല് കേരളത്തില് നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ വഴിയാണ് മൂന്നാമത്തെ ന്യൂനമര്ദ്ദം എത്തുക.ഒരുപക്ഷേ ഇത് ചുഴലിക്കാറ്റിന് കാരണമായേക്കാം.നിവലില് തുലാമഴ 18 ശതമാനം അധികം ലഭിച്ചുകഴിഞ്ഞു.സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും വെള്ളം കൂടിയിട്ടുണ്ട്.തിങ്കളാഴ്ച താറുമാറായ ട്രെയിന് ഗതാഗതം പുനസ്ഥാപിച്ചു.ആശങ്ക ഒഴിഞ്ഞിട്ടുണ്ട് ### Headline : സംസ്ഥാനത്തെ റെഡ് അലര്ട്ട് പിന്വലിച്ചു; ഇടുക്കിയില് ഓറഞ്ച്, നാല് ജില്ലകളില് യെല്ലോ അലര്ട്ട്
65
കരിപ്പൂർ വഴി 35 ലക്ഷത്തിന്റെ സ്വർണം, സ്വർണക്കടത്തുകാരെ കൊള്ളയടിച്ച് മുഖംമൂടി സംഘം 25, 2020, 14:21 ഓച്ചിറയില് പൗരത്വ നിയമത്തെ അനുകൂലിച്ച ചായക്കടകാരന് ബഹിഷ്കരണം; കേരളത്തിനെതിരെ വീണ്ടും ബിജെപി എംപി 24, 2020, 17:11 മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ബിജെപി എംപി; കേസെടുത്ത് കേരള പോലീസ് 24, 2020, 09:26 മതസ്പർദ്ധ വളർത്താൻ ശ്രമം: ബിജെപി എംപി ശോഭ കരന്തലജെയുടെ ട്വീറ്റിനെതിരെ പരാതി, 23, 2020, 19:58 പൗരത്വ നിയമത്തെ അനുകൂലിച്ചവര്ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി ബിജെപി; ആരോപണം വ്യാജമെന്ന് 23, 2020, 15:22 പ്രായപൂർത്തിയാകാത്ത 4 പെൺകുട്ടികളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ, സംഭവം വളാഞ്ചേരിയിൽ! 18, 2020, 16:10 സദാചാര പോലീസ് ചമഞ്ഞ് ഭീഷണി; മലപ്പുറത്ത് സുഹൃത്തുക്കളായ ഡോക്ടർമാരിൽ നിന്നും പണം തട്ടി 10, 2020, 15:37 'ഇവരോട് മറുപടി പറയേണ്ടത് ഞാനാ'; മലപ്പുറം കളക്ടര്ക്കെതിരെ പിവി അന്വര് എംഎല്എ 8, 2020, 17:04 ട്രാന്സ്ഫര് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യം; പിവി അൻവറിനെതിരെ മലപ്പുറം ജില്ലാ കളക്ടര് 8, 2020, 13:19 രാഹുല് അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല് പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നു 6, 2019, 14:08 അമേഠി പോലെയല്ല കേരളത്തിലെ സര്ക്കാര് വിദ്യാലയങ്ങളിലെ കുട്ടികള് എന്ന് വയനാട് എംപിക്ക് മനസിലായില്ലേ' 5, 2019, 18:04 രാഹുല് ഗാന്ധിയെ ആശ്ചര്യപ്പെടുത്തി സഫ; ധൈര്യപൂര്വം സ്റ്റേജിലെത്തി വിദ്യാര്ഥിനിയുടെ കിടിലന് തര്ജമ
മലപ്പുറം: Latest മലപ്പുറം
https://malayalam.oneindia.com/topic/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കരിപ്പൂർ വഴി 35 ലക്ഷത്തിന്റെ സ്വർണം, സ്വർണക്കടത്തുകാരെ കൊള്ളയടിച്ച് മുഖംമൂടി സംഘം 25, 2020, 14:21 ഓച്ചിറയില് പൗരത്വ നിയമത്തെ അനുകൂലിച്ച ചായക്കടകാരന് ബഹിഷ്കരണം; കേരളത്തിനെതിരെ വീണ്ടും ബിജെപി എംപി 24, 2020, 17:11 മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ബിജെപി എംപി; കേസെടുത്ത് കേരള പോലീസ് 24, 2020, 09:26 മതസ്പർദ്ധ വളർത്താൻ ശ്രമം: ബിജെപി എംപി ശോഭ കരന്തലജെയുടെ ട്വീറ്റിനെതിരെ പരാതി, 23, 2020, 19:58 പൗരത്വ നിയമത്തെ അനുകൂലിച്ചവര്ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി ബിജെപി; ആരോപണം വ്യാജമെന്ന് 23, 2020, 15:22 പ്രായപൂർത്തിയാകാത്ത 4 പെൺകുട്ടികളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ, സംഭവം വളാഞ്ചേരിയിൽ! 18, 2020, 16:10 സദാചാര പോലീസ് ചമഞ്ഞ് ഭീഷണി; മലപ്പുറത്ത് സുഹൃത്തുക്കളായ ഡോക്ടർമാരിൽ നിന്നും പണം തട്ടി 10, 2020, 15:37 'ഇവരോട് മറുപടി പറയേണ്ടത് ഞാനാ'; മലപ്പുറം കളക്ടര്ക്കെതിരെ പിവി അന്വര് എംഎല്എ 8, 2020, 17:04 ട്രാന്സ്ഫര് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യം; പിവി അൻവറിനെതിരെ മലപ്പുറം ജില്ലാ കളക്ടര് 8, 2020, 13:19 രാഹുല് അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല് പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നു 6, 2019, 14:08 അമേഠി പോലെയല്ല കേരളത്തിലെ സര്ക്കാര് വിദ്യാലയങ്ങളിലെ കുട്ടികള് എന്ന് വയനാട് എംപിക്ക് മനസിലായില്ലേ' 5, 2019, 18:04 രാഹുല് ഗാന്ധിയെ ആശ്ചര്യപ്പെടുത്തി സഫ; ധൈര്യപൂര്വം സ്റ്റേജിലെത്തി വിദ്യാര്ഥിനിയുടെ കിടിലന് തര്ജമ ### Headline : മലപ്പുറം: Latest മലപ്പുറം
66
ന്ത്യയിലേക്കുള്ള ടൂറിസ്റ്റ്, മെഡിക്കല്, ബിസിനസ് വിസകള്ക്കുള്ള നടപടികളാണ് ലഘൂകരിച്ചത്.മള്ട്ടി എന്ട്രി ടൂറിസ്റ്റ് വിസകള്ക്ക് ഏര്പ്പെടുത്തിയിരുന്ന ചാര്ജും പകുതിയായി കുറച്ചു.ഇന്ത്യ സന്ദര്ശിക്കാന് ആഗ്രഹിക്കുന്ന സൗദി പൗരന്മാര്ക്ക് ഏര്പ്പെടുത്തിയ ഇ-വിസാ സേവനമാണ് കൂടുതല് എളുപ്പമാക്കിയത്.കഴിഞ്ഞ വര്ഷം ഫെബ്രുവരിയില് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരന്റെ ഇന്ത്യാ സന്ദര്ശനത്തെ തുടര്ന്നാണ് ഇ-വിസാ സംവിധാനം ഏര്പ്പെടുത്തിയിരുന്നത്.ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്, കോണ്ഫറന്സ് ആവശ്യങ്ങള്ക്കായി ഓണ്ലൈന് വഴി വിസക്ക് അപേക്ഷിക്കാന് ഇത് വഴി സൗദി പൗരന്മാര്ക്ക് സാധിച്ചിരുന്നു.ഇത് കൂടുതല് എളുപ്പമാക്കുന്നതിന്റെ ഭാഗമായി വിസാ ഫീസ് കുറച്ചും ദീര്ഘകാല വിസകള് അനുവദിച്ചുമാണ് പുതിയ ഉത്തരവ്.മള്ട്ടി എന്ട്രിയോട് കൂടിയ ഹ്രസ്വകാല ടൂറിസ്റ്റ് വിസ ഒരു മാസത്തേക്കുള്ളതിന് 25 ഡോളറാണ് പുതുക്കിയ നിരക്ക്.ഇത് ഏപ്രില് മുതല് ജൂണ്വരെയുള്ള കാലയളവിലാണെങ്കില് പത്ത് ഡോളര് മാത്രമാണ് ചാര്ജ്.ഒരു വര്ഷത്തേക്കുള്ള മല്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസയുടെ ഫീസ് 80 ഡോളറില് നിന്ന് നാല്പത് ഡോളറായും കുറച്ചു.80 ഡോളര് നല്കിയാല് അഞ്ച് വര്ഷത്തേക്കുള്ള മള്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസയും ഇനി അനുവദിക്കും.ബിസിനസ്, മെഡിക്കല്, കോണ്ഫറന്സ് വിസകളുടെയും കാലദൈര്ഘ്യം വര്ധിപ്പിച്ചിട്ടുണ്ട്.ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനും നാല് ദിവസം മുമ്പ് അപേക്ഷ നല്കിയാല് ഇനി വിസ ലഭിക്കും.ഇ-വിസക്ക് പുറമെ എംബസി വഴിയുള്ള പേപ്പര് വിസകള് അനുവദിക്കുന്നത് തുടരും
സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്ശിക്കുന്നതിനുള്ള വിസ നടപടികള് ലഘൂകരിച്ചു
https://www.malayalamexpress.in/archives/1035652/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്ത്യയിലേക്കുള്ള ടൂറിസ്റ്റ്, മെഡിക്കല്, ബിസിനസ് വിസകള്ക്കുള്ള നടപടികളാണ് ലഘൂകരിച്ചത്.മള്ട്ടി എന്ട്രി ടൂറിസ്റ്റ് വിസകള്ക്ക് ഏര്പ്പെടുത്തിയിരുന്ന ചാര്ജും പകുതിയായി കുറച്ചു.ഇന്ത്യ സന്ദര്ശിക്കാന് ആഗ്രഹിക്കുന്ന സൗദി പൗരന്മാര്ക്ക് ഏര്പ്പെടുത്തിയ ഇ-വിസാ സേവനമാണ് കൂടുതല് എളുപ്പമാക്കിയത്.കഴിഞ്ഞ വര്ഷം ഫെബ്രുവരിയില് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് രാജകുമാരന്റെ ഇന്ത്യാ സന്ദര്ശനത്തെ തുടര്ന്നാണ് ഇ-വിസാ സംവിധാനം ഏര്പ്പെടുത്തിയിരുന്നത്.ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്, കോണ്ഫറന്സ് ആവശ്യങ്ങള്ക്കായി ഓണ്ലൈന് വഴി വിസക്ക് അപേക്ഷിക്കാന് ഇത് വഴി സൗദി പൗരന്മാര്ക്ക് സാധിച്ചിരുന്നു.ഇത് കൂടുതല് എളുപ്പമാക്കുന്നതിന്റെ ഭാഗമായി വിസാ ഫീസ് കുറച്ചും ദീര്ഘകാല വിസകള് അനുവദിച്ചുമാണ് പുതിയ ഉത്തരവ്.മള്ട്ടി എന്ട്രിയോട് കൂടിയ ഹ്രസ്വകാല ടൂറിസ്റ്റ് വിസ ഒരു മാസത്തേക്കുള്ളതിന് 25 ഡോളറാണ് പുതുക്കിയ നിരക്ക്.ഇത് ഏപ്രില് മുതല് ജൂണ്വരെയുള്ള കാലയളവിലാണെങ്കില് പത്ത് ഡോളര് മാത്രമാണ് ചാര്ജ്.ഒരു വര്ഷത്തേക്കുള്ള മല്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസയുടെ ഫീസ് 80 ഡോളറില് നിന്ന് നാല്പത് ഡോളറായും കുറച്ചു.80 ഡോളര് നല്കിയാല് അഞ്ച് വര്ഷത്തേക്കുള്ള മള്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസയും ഇനി അനുവദിക്കും.ബിസിനസ്, മെഡിക്കല്, കോണ്ഫറന്സ് വിസകളുടെയും കാലദൈര്ഘ്യം വര്ധിപ്പിച്ചിട്ടുണ്ട്.ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനും നാല് ദിവസം മുമ്പ് അപേക്ഷ നല്കിയാല് ഇനി വിസ ലഭിക്കും.ഇ-വിസക്ക് പുറമെ എംബസി വഴിയുള്ള പേപ്പര് വിസകള് അനുവദിക്കുന്നത് തുടരും ### Headline : സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്ശിക്കുന്നതിനുള്ള വിസ നടപടികള് ലഘൂകരിച്ചു
67
അമ്പലപ്പുഴ: നിരത്തുകൾ കുരുതിക്കളമാകുമ്പോൾ അമ്പലപ്പുഴയിലുടെയുള്ള വാഹനയാത്ര പേടി സ്വപ്നമാകുന്നു.തുടരെ അപകടങ്ങൾ ഉണ്ടാകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്.ഇന്നലെ രാവിലെയാണ് പുറക്കാട് കാവിൽ ക്ഷേത്രത്തിന് മുന്നിൽ കെട്ടിട നിർമാണ തൊഴിലാളിയും കെട്ടിട ഉടമയും ലോറിയിടിച്ച്മരിച്ച സംഭവം അമ്പലപ്പുഴ, പുറക്കാട്പ്ര ദേശങ്ങളെ നടുക്കിയത്.കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നു, കേന്ദ്രത്തിനും പങ്കുണ്ടെന്ന് കെസി വേണുഗോപാൽ! വാഹനാപകടത്തിൽ 2 യുവാക്കൾ റോഡിൽ തൽക്ഷണം മരിച്ചതു 3 ദിവസം മുമ്പായിരുന്നു അപകടം.ഹനീഫയും അയൽവാസിയുമായ സജീവ് യൂസഫുമായി സ്കൂട്ടറിൽ പോകുംവഴിയായിരുന്നു ദുരന്തം.നിയന്ത്രണംവിട്ട വാൻ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന പാർസൽ ലോറിയിൽ ഇടിക്കുകയായിരുന്നു.ലോറി നിർത്തിയിട്ടിരുന്ന മിനി ലോറിയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഹനീഫും സജീവും തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.സജീവിനെ ഉടൻതന്നെ പുറത്തെടുത്തെങ്കിലും നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ഒരു മണിക്കൂറോളം ശ്രമിച്ചിട്ടും പാർസൽ ലോറിയുടെ അടിയിൽപ്പെട്ട ഹനീഫിനെ പുറത്തെടുക്കാനായില്ല.ഒടുവിൽ ജെസിബി കൊണ്ടുവന്ന് ലോറി ഉയർത്തി പുറത്തെടുത്തു.അപകടത്തിൽ 5 പേർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.കാവിൽ ക്ഷേത്രത്തിൽ തൊഴുന്നതിനായി മിനി ലോറിയുടെ ഡ്രൈവർ ലോറി നിർത്തി പോയപ്പോൾ അതിൽ യാത്രക്കാരായി ഉണ്ടായിരുന്ന 5 കെട്ടിടനിർമാണ് തൊഴിലാളികളും താഴെയിറങ്ങിരുന്നു.ആ നേരത്തായിരുന്നു പാർസൽ ലോറി അപകടത്തിൽപ്പെട്ടത്.അതേ സമയം ഇന്നലെ അമ്പലപ്പുഴയിൽ കാൽനടക്കാരനായ വിദ്യാർഥി സ്കൂട്ടർ ഇടിച്ച് മരിച്ചിരുന്നു.അമ്പലപ്പുഴ കോമന പടിഞ്ഞാറ് സുനാമി കോളനിയിൽ വിഷ്ണുനിവാസിൽ മുരളീധരന്റെ മകൻ ജിഷ്ണുവാണ് (18) കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെള്ളിയാഴ്ച രാത്രി മരിച്ചത്.തീരദേശ പാതയിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനു പടിഞ്ഞാറ് വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.സംസ്കാരം നടത്തി.പ്ലസ് ടു ശേഷം പിഎസ്സി പരീക്ഷാ പരിശീലനത്തിലായിരുന്നു ജിഷ്ണു
അമ്പലപ്പുഴയിൽ അപകട മരണങ്ങൾ ഒഴിയുന്നില്ല; ദേശീയപാത മരണക്കെണിയാകുന്നു, യാത്രക്കാരെ ഭീതിയിലാഴ്ത്തി തുടരെയുള്ള അപകടങ്ങൾ
https://malayalam.oneindia.com/news/alappuzha/accident-in-ambalappuzha-229239.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അമ്പലപ്പുഴ: നിരത്തുകൾ കുരുതിക്കളമാകുമ്പോൾ അമ്പലപ്പുഴയിലുടെയുള്ള വാഹനയാത്ര പേടി സ്വപ്നമാകുന്നു.തുടരെ അപകടങ്ങൾ ഉണ്ടാകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്.ഇന്നലെ രാവിലെയാണ് പുറക്കാട് കാവിൽ ക്ഷേത്രത്തിന് മുന്നിൽ കെട്ടിട നിർമാണ തൊഴിലാളിയും കെട്ടിട ഉടമയും ലോറിയിടിച്ച്മരിച്ച സംഭവം അമ്പലപ്പുഴ, പുറക്കാട്പ്ര ദേശങ്ങളെ നടുക്കിയത്.കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നു, കേന്ദ്രത്തിനും പങ്കുണ്ടെന്ന് കെസി വേണുഗോപാൽ! വാഹനാപകടത്തിൽ 2 യുവാക്കൾ റോഡിൽ തൽക്ഷണം മരിച്ചതു 3 ദിവസം മുമ്പായിരുന്നു അപകടം.ഹനീഫയും അയൽവാസിയുമായ സജീവ് യൂസഫുമായി സ്കൂട്ടറിൽ പോകുംവഴിയായിരുന്നു ദുരന്തം.നിയന്ത്രണംവിട്ട വാൻ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന പാർസൽ ലോറിയിൽ ഇടിക്കുകയായിരുന്നു.ലോറി നിർത്തിയിട്ടിരുന്ന മിനി ലോറിയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഹനീഫും സജീവും തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.സജീവിനെ ഉടൻതന്നെ പുറത്തെടുത്തെങ്കിലും നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ഒരു മണിക്കൂറോളം ശ്രമിച്ചിട്ടും പാർസൽ ലോറിയുടെ അടിയിൽപ്പെട്ട ഹനീഫിനെ പുറത്തെടുക്കാനായില്ല.ഒടുവിൽ ജെസിബി കൊണ്ടുവന്ന് ലോറി ഉയർത്തി പുറത്തെടുത്തു.അപകടത്തിൽ 5 പേർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.കാവിൽ ക്ഷേത്രത്തിൽ തൊഴുന്നതിനായി മിനി ലോറിയുടെ ഡ്രൈവർ ലോറി നിർത്തി പോയപ്പോൾ അതിൽ യാത്രക്കാരായി ഉണ്ടായിരുന്ന 5 കെട്ടിടനിർമാണ് തൊഴിലാളികളും താഴെയിറങ്ങിരുന്നു.ആ നേരത്തായിരുന്നു പാർസൽ ലോറി അപകടത്തിൽപ്പെട്ടത്.അതേ സമയം ഇന്നലെ അമ്പലപ്പുഴയിൽ കാൽനടക്കാരനായ വിദ്യാർഥി സ്കൂട്ടർ ഇടിച്ച് മരിച്ചിരുന്നു.അമ്പലപ്പുഴ കോമന പടിഞ്ഞാറ് സുനാമി കോളനിയിൽ വിഷ്ണുനിവാസിൽ മുരളീധരന്റെ മകൻ ജിഷ്ണുവാണ് (18) കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെള്ളിയാഴ്ച രാത്രി മരിച്ചത്.തീരദേശ പാതയിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനു പടിഞ്ഞാറ് വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.സംസ്കാരം നടത്തി.പ്ലസ് ടു ശേഷം പിഎസ്സി പരീക്ഷാ പരിശീലനത്തിലായിരുന്നു ജിഷ്ണു ### Headline : അമ്പലപ്പുഴയിൽ അപകട മരണങ്ങൾ ഒഴിയുന്നില്ല; ദേശീയപാത മരണക്കെണിയാകുന്നു, യാത്രക്കാരെ ഭീതിയിലാഴ്ത്തി തുടരെയുള്ള അപകടങ്ങൾ
68
കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ വിവിധ ജോലികളിൽ നിയോഗിക്കുന്നതിന് 2500 ജീവനക്കാരുടെ പട്ടിക തയ്യാറാക്കും.തിരഞ്ഞെടുപ്പിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നിയുക്തരായ നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു.നോഡൽ ഓഫീസർമാരുടെ ചുമതലകൾ റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ വിശദീകരിച്ചു.മണ്ഡലത്തിലെ 135 പോളിങ് സ്റ്റേഷനിലേക്ക് നാലു വീതം പോളിങ് ഉദ്യോഗസ്ഥരെ വേണം.ഇതിന്റെ മൂന്നിരട്ടിയോളം പേരെ റിസർവ്വിലും വെക്കും.ഡൂട്ടിക്ക് നിയുക്തരായവരുടെ വിവര ശേഖരണത്തിനുള്ള ഫോം വിതരണം പൂർത്തിയായി.രണ്ടു ദിവസത്തിനകം ഇവയുടെ ഡാറ്റ എൻട്രി നടത്തും.പത്താം തീയതിയോടെ പരിശീലനവും ആരംഭിക്കും.ഇലക്ടോണിക് വോട്ടിങ് മെഷീനുകളുടെ ആദ്യ ഘട്ട സൂക്ഷ്മപരിശോധന കളക്ടറേറ്റിൽ തുടങ്ങി.സെപ്റ്റംബർ 26 ന് പരിശോധന പൂർത്തിയാകും.ഇവയുടെ റാൻഡമൈസേഷനുകൾ കൂടി പൂർത്തിയാകുന്നതോടെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മഹാരാജാസ് കോളേജിലേക്ക് മാറ്റും.മാതൃക പെരുമാറ്റച്ചട്ടം വിശദീകരിക്കുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു ചേർക്കുമെന്നും റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ അറിയിച്ചു.വിവിധ സ്ക്വാഡുകളും ഉടൻ സജീവമാകും.തോക്ക് ലൈസൻസ് സംബന്ധിച്ച യോഗം കളക്ടറേറ്റിൽ ഉടനെ ചേരും.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ പത്തിന് ആരംഭിക്കും.ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രേണു, വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്ന നോഡൽ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.ഇ ന്ത്യ ൻ ഇ ൻ സ്റ്റി റ്റ്യൂ ട്ട് ഓ ഫ് ഇ ൻ ഫ്രാ സ്ട്ര ക്ച ർ ആ ന്റ് ക ൺ സ്ട്ര ക്ഷ നി ൽ അപേക്ഷ സമർപ്പിക്കാം
ഉപതിരഞ്ഞെടുപ്പ്: ഡ്യൂട്ടിക്ക് 2500 ജീവനക്കാരുടെ പട്ടിക
https://www.malayalamexpress.in/archives/843037/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ വിവിധ ജോലികളിൽ നിയോഗിക്കുന്നതിന് 2500 ജീവനക്കാരുടെ പട്ടിക തയ്യാറാക്കും.തിരഞ്ഞെടുപ്പിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നിയുക്തരായ നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു.നോഡൽ ഓഫീസർമാരുടെ ചുമതലകൾ റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ വിശദീകരിച്ചു.മണ്ഡലത്തിലെ 135 പോളിങ് സ്റ്റേഷനിലേക്ക് നാലു വീതം പോളിങ് ഉദ്യോഗസ്ഥരെ വേണം.ഇതിന്റെ മൂന്നിരട്ടിയോളം പേരെ റിസർവ്വിലും വെക്കും.ഡൂട്ടിക്ക് നിയുക്തരായവരുടെ വിവര ശേഖരണത്തിനുള്ള ഫോം വിതരണം പൂർത്തിയായി.രണ്ടു ദിവസത്തിനകം ഇവയുടെ ഡാറ്റ എൻട്രി നടത്തും.പത്താം തീയതിയോടെ പരിശീലനവും ആരംഭിക്കും.ഇലക്ടോണിക് വോട്ടിങ് മെഷീനുകളുടെ ആദ്യ ഘട്ട സൂക്ഷ്മപരിശോധന കളക്ടറേറ്റിൽ തുടങ്ങി.സെപ്റ്റംബർ 26 ന് പരിശോധന പൂർത്തിയാകും.ഇവയുടെ റാൻഡമൈസേഷനുകൾ കൂടി പൂർത്തിയാകുന്നതോടെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മഹാരാജാസ് കോളേജിലേക്ക് മാറ്റും.മാതൃക പെരുമാറ്റച്ചട്ടം വിശദീകരിക്കുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഉടനെ വിളിച്ചു ചേർക്കുമെന്നും റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ അറിയിച്ചു.വിവിധ സ്ക്വാഡുകളും ഉടൻ സജീവമാകും.തോക്ക് ലൈസൻസ് സംബന്ധിച്ച യോഗം കളക്ടറേറ്റിൽ ഉടനെ ചേരും.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ പത്തിന് ആരംഭിക്കും.ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രേണു, വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്ന നോഡൽ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.ഇ ന്ത്യ ൻ ഇ ൻ സ്റ്റി റ്റ്യൂ ട്ട് ഓ ഫ് ഇ ൻ ഫ്രാ സ്ട്ര ക്ച ർ ആ ന്റ് ക ൺ സ്ട്ര ക്ഷ നി ൽ അപേക്ഷ സമർപ്പിക്കാം ### Headline : ഉപതിരഞ്ഞെടുപ്പ്: ഡ്യൂട്ടിക്ക് 2500 ജീവനക്കാരുടെ പട്ടിക
69
ഭദ്ര 21 2016, 15:20 ദില്ലി: ഫേസ്ബുക്കിലൂടെ പ്രണയത്തിലെ ചതികള് ആവര്ത്തിക്കുന്ന ഒരു കാര്യം കൂടി സംഭവിച്ചിരിക്കുകയാണ്.ഫേസ്ബുക്ക് കാമുകന്റെ ചതിയില്പ്പെട്ട് 24 കാരി മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില് കഴിയുകയാണ്.തന്നെ വിവാഹം കഴിച്ചില്ലെങ്കില് 1 ലക്ഷം രൂപ നല്കണം എന്നായിരുന്നു യുവാവിന്റെ ആവശ്യം.പണം നല്കാന് നിരസിച്ച പെണ്കുട്ടിയുടെ വീട്ടില് എത്തി അമ്മയുടെയും സഹോദരന്റെയും കണ്ണുവെട്ടിച്ച് ബാല്ക്കണയില് നിന്നും താഴേത്ത് തളളിയിടുകയായിരുന്നു.സുഹൃത്ത് രണ്ട് വര്ഷം മുന്പാണ് ഇവര് തമ്മില് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.രണ്ടാഴ്ചയ്ക്കുള്ളില് യുവാവ് തന്റെ പ്രണയാഭ്യാര്ത്ഥ പെണ്കുട്ടിയെ അറിയിച്ചു.രണ്ട് യുവാവിന്റെ പ്രണയാഭ്യാര്ത്ഥനയ്ക്ക് പെണ്കുട്ടി മറുപടി പറഞ്ഞിട്ടില്ലെന്നാണ് പ്ലസ് ടു വിദ്യാര്ത്ഥിയായ സഹോദരന് പറയുന്നത്.എന്നാല് ഇവര് തമ്മില് രണ്ട് വര്ഷത്തോളം ഫേസ്ബുക്ക് ചാറ്റിങ് നിലനില്ക്കുന്നുണ്ടായിരുന്നു.വീട്ടില് യുവാവിന്റെ വിവാഹം കഴിക്കണം എന്ന ആവശ്യം വീട്ടില് പറഞ്ഞപ്പോള് വീട്ടുകാര് യുവാവിനെ കുറിച്ച് അന്വേഷിച്ചു.മദ്യപാനിയും ജോലി ഇല്ലാത്ത ആളുമാണ് എന്ന് വീട്ടുകാര് അറിഞ്ഞപ്പോള് പെണ്കുട്ടിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചു.കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി പെണ്കുട്ടി യുവാവിനോട് വിവാഹം കഴിയ്ക്കാന് സാധ്യമല്ലെന്ന് അറിയിച്ചിരുന്നു.ഭീഷണിപ്പെടുത്തി വിവാഹം കഴിയ്ക്കാന് സാധിച്ചില്ലെങ്കില് 1 ലക്ഷം രൂപ വേണം എന്നായിരുന്നു യുവാവിന്റെ ആവശ്യം.ഇല്ലെങ്കില് പ്രശ്നങ്ങളെ നേരിടേണ്ടി വരുമെന്നും പറഞ്ഞു.പെണ്കുട്ടി ഇക്കാര്യം വീട്ടില് പറഞ്ഞപ്പോള് പോലീസില് പരാതിപ്പെടുകയും യുവാവ് എത്തിയാല് പോലീസില് അറിയിക്കാനുമാണ് നിര്ദേശിച്ചത്.പെണ്കുട്ടിയുടെ യുവാവിന്റെ രണ്ട് സഹോദരിമാരും കസിനും ചേര്ന്നാണ് പെണ്കുട്ടിയുടെ വീട്ടില് എത്തിയത്.അമ്മയുടെയും സഹോദരന്റെയും കണ്ണ് വെട്ടിച്ച് ബാര്ക്കണയില് നിന്നും പെണ്കുട്ടിയെ തള്ളിയിട്ടത് സഹോദരിമാരാണ്.ജീവിതത്തിലേക്ക് അടുത്ത 24 മണിക്കൂറുകള് നിര്ണയാകമാണ് എന്ന് ഡോക്ടര്മാര് അറിയിച്ചു.ജീവന് തിരിച്ച് കിട്ടിയാലും ശരീരം തളര്ന്ന് കിടപ്പിലായിരിക്കും എന്നാണ് പറയുന്നത്
കാരിയെ ബാല്ക്കണിയില് നിന്നും കാമുകന് തള്ളിയിട്ടു,ഫേസ്ബുക്ക് കമിതാക്കള് വായിച്ചിരിക്കണം
https://malayalam.oneindia.com/news/india/jilted-lover-pushes-woman-off-balcony-156556.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭദ്ര 21 2016, 15:20 ദില്ലി: ഫേസ്ബുക്കിലൂടെ പ്രണയത്തിലെ ചതികള് ആവര്ത്തിക്കുന്ന ഒരു കാര്യം കൂടി സംഭവിച്ചിരിക്കുകയാണ്.ഫേസ്ബുക്ക് കാമുകന്റെ ചതിയില്പ്പെട്ട് 24 കാരി മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില് കഴിയുകയാണ്.തന്നെ വിവാഹം കഴിച്ചില്ലെങ്കില് 1 ലക്ഷം രൂപ നല്കണം എന്നായിരുന്നു യുവാവിന്റെ ആവശ്യം.പണം നല്കാന് നിരസിച്ച പെണ്കുട്ടിയുടെ വീട്ടില് എത്തി അമ്മയുടെയും സഹോദരന്റെയും കണ്ണുവെട്ടിച്ച് ബാല്ക്കണയില് നിന്നും താഴേത്ത് തളളിയിടുകയായിരുന്നു.സുഹൃത്ത് രണ്ട് വര്ഷം മുന്പാണ് ഇവര് തമ്മില് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.രണ്ടാഴ്ചയ്ക്കുള്ളില് യുവാവ് തന്റെ പ്രണയാഭ്യാര്ത്ഥ പെണ്കുട്ടിയെ അറിയിച്ചു.രണ്ട് യുവാവിന്റെ പ്രണയാഭ്യാര്ത്ഥനയ്ക്ക് പെണ്കുട്ടി മറുപടി പറഞ്ഞിട്ടില്ലെന്നാണ് പ്ലസ് ടു വിദ്യാര്ത്ഥിയായ സഹോദരന് പറയുന്നത്.എന്നാല് ഇവര് തമ്മില് രണ്ട് വര്ഷത്തോളം ഫേസ്ബുക്ക് ചാറ്റിങ് നിലനില്ക്കുന്നുണ്ടായിരുന്നു.വീട്ടില് യുവാവിന്റെ വിവാഹം കഴിക്കണം എന്ന ആവശ്യം വീട്ടില് പറഞ്ഞപ്പോള് വീട്ടുകാര് യുവാവിനെ കുറിച്ച് അന്വേഷിച്ചു.മദ്യപാനിയും ജോലി ഇല്ലാത്ത ആളുമാണ് എന്ന് വീട്ടുകാര് അറിഞ്ഞപ്പോള് പെണ്കുട്ടിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചു.കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി പെണ്കുട്ടി യുവാവിനോട് വിവാഹം കഴിയ്ക്കാന് സാധ്യമല്ലെന്ന് അറിയിച്ചിരുന്നു.ഭീഷണിപ്പെടുത്തി വിവാഹം കഴിയ്ക്കാന് സാധിച്ചില്ലെങ്കില് 1 ലക്ഷം രൂപ വേണം എന്നായിരുന്നു യുവാവിന്റെ ആവശ്യം.ഇല്ലെങ്കില് പ്രശ്നങ്ങളെ നേരിടേണ്ടി വരുമെന്നും പറഞ്ഞു.പെണ്കുട്ടി ഇക്കാര്യം വീട്ടില് പറഞ്ഞപ്പോള് പോലീസില് പരാതിപ്പെടുകയും യുവാവ് എത്തിയാല് പോലീസില് അറിയിക്കാനുമാണ് നിര്ദേശിച്ചത്.പെണ്കുട്ടിയുടെ യുവാവിന്റെ രണ്ട് സഹോദരിമാരും കസിനും ചേര്ന്നാണ് പെണ്കുട്ടിയുടെ വീട്ടില് എത്തിയത്.അമ്മയുടെയും സഹോദരന്റെയും കണ്ണ് വെട്ടിച്ച് ബാര്ക്കണയില് നിന്നും പെണ്കുട്ടിയെ തള്ളിയിട്ടത് സഹോദരിമാരാണ്.ജീവിതത്തിലേക്ക് അടുത്ത 24 മണിക്കൂറുകള് നിര്ണയാകമാണ് എന്ന് ഡോക്ടര്മാര് അറിയിച്ചു.ജീവന് തിരിച്ച് കിട്ടിയാലും ശരീരം തളര്ന്ന് കിടപ്പിലായിരിക്കും എന്നാണ് പറയുന്നത് ### Headline : കാരിയെ ബാല്ക്കണിയില് നിന്നും കാമുകന് തള്ളിയിട്ടു,ഫേസ്ബുക്ക് കമിതാക്കള് വായിച്ചിരിക്കണം
70
കണ്ണൂർ: പോലീസ് പിക്കറ്റ് പോസ്റ്റിനെതിരെ അർധരാത്രി ബോംബെറിഞ്ഞ് പൊലീസുകാരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ തിരിച്ചറിഞ്ഞു.പൊന്ന്യം നായനാര് റോഡില് പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോബെറിഞ്ഞ കേസിലെ പ്രതിയെയാണ് പോലീസ് തിരിച്ചറിഞ്ഞത്.'സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി, കടക്ക് പുറത്തും ഇതേ മാനസികാവസ്ഥയില്' ആര്എസ്എസ് പ്രവര്ത്തകനായ പൊന്നും മലാല് കുടക്കളം സ്വദേശി പ്രഭേഷാണ് ബോംബെറിഞ്ഞതെന്നാണ് സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞത്.ഇയാള്ക്കായുള്ള തിരച്ചല് ഊര്ജിതമാക്കിയതായി പോലീസ് അറിയിച്ചു.തലനാരിഴയ്ക്കാണ് ബോംബേറില് നിന്ന് പിക്കറ്റ് പോസ്റ്റില് ഡ്യൂറ്റിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര് രക്ഷപ്പെട്ടത്.സ്ഫോടന നിയന്ത്രണ നിരോധന നിയമം, കൊലപാതക ശ്രമം, ഡ്യൂട്ടി തടസ്സപ്പെടുത്തല് തുടങ്ങിയ വകുപ്പുകളിലാണ് ഇയാള്ക്കെതിരെ കേസെടുത്തിരിക്കുന്നത്.കതിരൂരിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം സംഘര്ഷം നിലനില്ക്കുന്ന പ്രദേശത്തെ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് വ്യാഴാഴ്ച്ച പുലര്ച്ചെ ബോംബേറുണ്ടായത്.കതിരൂര് പോലീസ് സ്റ്റേഷന് പരിധിയില് പൊന്ന്യം നായനാര് റോഡിലാണ് ബോംബേറ് നടന്നത്.ബോംബെറിയുന്ന രംഗങ്ങള് തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളില് നിന്നും കതിരൂര് പോലീസിന് ലഭിച്ചിരുന്നു.ഏറെ നാളായിഈ പ്രദേശത്ത് രാഷ്ട്രീയ സംഘര്ഷങ്ങള് നിലനില്ക്കുന്നതിനാല് പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്പ്പെടുത്തിയിരുന്നു.കതിരൂര് പോലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുണ്, മഹേഷ് കുമാര് എന്നിവരായിരുന്നു സംഭവ ദിവസം ഇവിടെ ഡ്യൂട്ടിയില് ഉണ്ടായിരുന്നത്.പോലീസ് പിക്കറ്റ് പോസ്റ്റിനടുത്ത് തന്നെയാണ് സ്ഫോടനം നടന്നത്.ബോംബ് പൊട്ടുന്നതിന് മുമ്പ് ഏതാനും മിനിറ്റുകള്ക്ക് മുമ്പാണ് റോഡില് നിന്നും പോലീസുകാര് പിക്കററ് പോസ്റ്റില് തിരികെ എത്തിയിരുന്നത്.പോലീസുകാരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്
കതിരൂരിൽ പോലീസിന് നേരേ ബോംബേറ്: പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞു
https://malayalam.oneindia.com/news/kannur/accused-identifies-in-bomb-hurling-case-against-police-240458.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: പോലീസ് പിക്കറ്റ് പോസ്റ്റിനെതിരെ അർധരാത്രി ബോംബെറിഞ്ഞ് പൊലീസുകാരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ തിരിച്ചറിഞ്ഞു.പൊന്ന്യം നായനാര് റോഡില് പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോബെറിഞ്ഞ കേസിലെ പ്രതിയെയാണ് പോലീസ് തിരിച്ചറിഞ്ഞത്.'സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി, കടക്ക് പുറത്തും ഇതേ മാനസികാവസ്ഥയില്' ആര്എസ്എസ് പ്രവര്ത്തകനായ പൊന്നും മലാല് കുടക്കളം സ്വദേശി പ്രഭേഷാണ് ബോംബെറിഞ്ഞതെന്നാണ് സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞത്.ഇയാള്ക്കായുള്ള തിരച്ചല് ഊര്ജിതമാക്കിയതായി പോലീസ് അറിയിച്ചു.തലനാരിഴയ്ക്കാണ് ബോംബേറില് നിന്ന് പിക്കറ്റ് പോസ്റ്റില് ഡ്യൂറ്റിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര് രക്ഷപ്പെട്ടത്.സ്ഫോടന നിയന്ത്രണ നിരോധന നിയമം, കൊലപാതക ശ്രമം, ഡ്യൂട്ടി തടസ്സപ്പെടുത്തല് തുടങ്ങിയ വകുപ്പുകളിലാണ് ഇയാള്ക്കെതിരെ കേസെടുത്തിരിക്കുന്നത്.കതിരൂരിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം സംഘര്ഷം നിലനില്ക്കുന്ന പ്രദേശത്തെ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് വ്യാഴാഴ്ച്ച പുലര്ച്ചെ ബോംബേറുണ്ടായത്.കതിരൂര് പോലീസ് സ്റ്റേഷന് പരിധിയില് പൊന്ന്യം നായനാര് റോഡിലാണ് ബോംബേറ് നടന്നത്.ബോംബെറിയുന്ന രംഗങ്ങള് തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളില് നിന്നും കതിരൂര് പോലീസിന് ലഭിച്ചിരുന്നു.ഏറെ നാളായിഈ പ്രദേശത്ത് രാഷ്ട്രീയ സംഘര്ഷങ്ങള് നിലനില്ക്കുന്നതിനാല് പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്പ്പെടുത്തിയിരുന്നു.കതിരൂര് പോലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുണ്, മഹേഷ് കുമാര് എന്നിവരായിരുന്നു സംഭവ ദിവസം ഇവിടെ ഡ്യൂട്ടിയില് ഉണ്ടായിരുന്നത്.പോലീസ് പിക്കറ്റ് പോസ്റ്റിനടുത്ത് തന്നെയാണ് സ്ഫോടനം നടന്നത്.ബോംബ് പൊട്ടുന്നതിന് മുമ്പ് ഏതാനും മിനിറ്റുകള്ക്ക് മുമ്പാണ് റോഡില് നിന്നും പോലീസുകാര് പിക്കററ് പോസ്റ്റില് തിരികെ എത്തിയിരുന്നത്.പോലീസുകാരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത് ### Headline : കതിരൂരിൽ പോലീസിന് നേരേ ബോംബേറ്: പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞു
71
ഡിസി കോമിക്സ് ടീം ബേർഡ്സ് ഓഫ് പ്രേയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണിത്.ക്രിസ്റ്റീന ഹോഡ്സൻറെ തിരക്കഥയിൽ കാതി യാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാര്ഗറ്റ് റോബി, മേരി എലിസബത്ത് വിൻസ്റ്റഡ്, ജർണി, റോസി, ക്രിസ് മെസീന, ബാസ്കോ, അലി വോംഗ്, ഇവാൻ മക്ഗ്രെഗോർ എന്നിവരാണ് അഭിനയിക്കുന്നത്.മാര്ഗറ്റ് റോബി, സ്യൂ ക്രോൾ, ബ്രയാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഗോഡ് സിറ്റി ക്രൈം ലോർഡ് ബ്ലാക്ക് മാസ്കിൽ നിന്ന് കസാന്ദ്ര കയീനെ രക്ഷിക്കാൻ ബ്ലാക്ക് കാനറി, ഹണ്ട്രസ്, റെനി മോണ്ടോയ എന്നിവരുമായി ചേർന്ന് ഹാർലി ക്വിൻ നടത്തുന്ന രക്ഷാപ്രവർത്തനമാണ് ചിത്രം പറയുന്നത്.ഹാർലി ക്വിൻ ആയി എത്തുന്നത് മാര്ഗറ്റ് റോബിയാണ്.ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) എട്ടാമത്തെ ചിത്രമാണിത്.2016 മെയ് മാസത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്, നവംബർ മാസത്തിൽ തിരക്കഥയെഴുതാൻ ഹോഡ്സണെ നിയോഗിച്ചു, യാൻ 2018 ഏപ്രിലിൽ സംവിധാനം ചെയ്യാൻ ഒപ്പുവെച്ചു.2018 ഡിസംബറോടെ ഭൂരിഭാഗം അഭിനേതാക്കളെയും, അണിയറപ്രവർത്തകരെയും പ്രഖ്യാപിച്ചു.2020 ഫെബ്രുവരി 7ന് ചിത്രം പ്രദർശനത്തിന് എത്തും
ബേർഡ്സ് ഓഫ് പ്രേയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
https://www.malayalamexpress.in/archives/1003798/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡിസി കോമിക്സ് ടീം ബേർഡ്സ് ഓഫ് പ്രേയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണിത്.ക്രിസ്റ്റീന ഹോഡ്സൻറെ തിരക്കഥയിൽ കാതി യാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാര്ഗറ്റ് റോബി, മേരി എലിസബത്ത് വിൻസ്റ്റഡ്, ജർണി, റോസി, ക്രിസ് മെസീന, ബാസ്കോ, അലി വോംഗ്, ഇവാൻ മക്ഗ്രെഗോർ എന്നിവരാണ് അഭിനയിക്കുന്നത്.മാര്ഗറ്റ് റോബി, സ്യൂ ക്രോൾ, ബ്രയാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഗോഡ് സിറ്റി ക്രൈം ലോർഡ് ബ്ലാക്ക് മാസ്കിൽ നിന്ന് കസാന്ദ്ര കയീനെ രക്ഷിക്കാൻ ബ്ലാക്ക് കാനറി, ഹണ്ട്രസ്, റെനി മോണ്ടോയ എന്നിവരുമായി ചേർന്ന് ഹാർലി ക്വിൻ നടത്തുന്ന രക്ഷാപ്രവർത്തനമാണ് ചിത്രം പറയുന്നത്.ഹാർലി ക്വിൻ ആയി എത്തുന്നത് മാര്ഗറ്റ് റോബിയാണ്.ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ (ഡിസിഇയു) എട്ടാമത്തെ ചിത്രമാണിത്.2016 മെയ് മാസത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്, നവംബർ മാസത്തിൽ തിരക്കഥയെഴുതാൻ ഹോഡ്സണെ നിയോഗിച്ചു, യാൻ 2018 ഏപ്രിലിൽ സംവിധാനം ചെയ്യാൻ ഒപ്പുവെച്ചു.2018 ഡിസംബറോടെ ഭൂരിഭാഗം അഭിനേതാക്കളെയും, അണിയറപ്രവർത്തകരെയും പ്രഖ്യാപിച്ചു.2020 ഫെബ്രുവരി 7ന് ചിത്രം പ്രദർശനത്തിന് എത്തും ### Headline : ബേർഡ്സ് ഓഫ് പ്രേയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
72
തൃശൂര്: ദേശീയപാതയിലുണ്ടായ വ്യത്യസ്ത അപകടങ്ങളില് അഞ്ചുപേര്ക്ക് പരുക്ക്.ദേശീയപാതയില് തളിക്കുളം പത്താംകല്ലിലും ഏങ്ങണ്ടിയൂര് അഞ്ചാംകല്ലിലുമാണ് അപകടമുണ്ടായത്.തളിക്കുളം പത്താംകല്ലില് കെ.എസ്ആര്ടി.സി.ബസിനു പുറകില് ഇന്നോവ കാറിടിച്ചു.അപകടത്തില് നാലു പേര്ക്ക് പരുക്കേറ്റു.ബസ് യാത്രിക വാടാനപ്പള്ളി ബീച്ച് പണിക്കവീട്ടില് ഷാജിത (48), കാര് യാത്രികരായ തിരൂര് പരുത്തിക്കാലയില് റോഷന് (20), സഹദ് (18), രാഹുല് (19) എന്നിവര്ക്കാണ് പരുക്കേറ്റത്.ഇവരെ തൃപ്രയാര് ആക്ട്സ് പ്രവര്ത്തകര് ഏങ്ങണ്ടിയൂര് എം.ഐ.ആശുപത്രിയില് പ്രവേശിപ്പിച്ചു.ഗുരുവായൂരില്നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് പത്താംകല്ല് സ്റ്റോപ്പില് നിര്ത്തിയപ്പോള് പുറകില്നിന്നും വന്ന കാര് ഇടിക്കുകയായിരുന്നു.ഏങ്ങണ്ടിയൂര് അഞ്ചാംകല്ല് ദേശീയപാതയില് നിയന്ത്രണംവിട്ട മിനി ടെമ്പോ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില് ഒരാള്ക്ക് പരുക്കേറ്റു.ഡ്രൈവര് അയ്യമ്പടി പാലപ്പെട്ടി മണിലാലിനാണ് (48) പരുക്ക്.കാലിനു സാരമായി പരുക്കേറ്റ ഇയാളെ വാടാനപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും തുടര്ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ പുലര്ച്ചെ ഒന്നോടെയായിരുന്നു അപകടം.ചേറ്റുവയിലെ കല്യാണ മണ്ഡപത്തിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്പ്പെട്ടത്.തളിക്കുളം പത്താംകല്ലില് ബസിനു പുറകില് കാറിടിച്ച നിലയില് വാഹനത്തിനുള്ളില്പ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനു നാട്ടുകാര് അഗ്നി രക്ഷാസേന നാട്ടിക യൂണിറ്റില് അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.ഹൈവേ പോലീസും നാട്ടുകാരും ആക്ട്സ് പ്രവര്ത്തകരും ഒന്നര മണിക്കൂര് പണിപ്പെട്ട് രണ്ടരയോടെ ടെമ്പോ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റയാളെ പുറത്തെടുത്തത്.അതേസമയം 1.50നാണ് അപകടവിവരം തങ്ങള് അറിഞ്ഞതെന്നും അവിടെ എത്തുമ്പോള് ഹൈവേ പോലീസ് റോപ്പ് ഉപയോഗിച്ച് വാഹനത്തിന്റെ ഡോര് തുറക്കാന് ശ്രമിച്ചെന്നും അഗ്നി രക്ഷാസേന അറിയിച്ചു.സംഭവത്തില് ഗീതാ ഗോപി എം.എല്.എ.സ്റ്റേഷന് ഫയര് ഓഫീസറോട് വിശദീകരണം തേടി
തൃശൂര് ദേശീയപാതയില് അപകടപരമ്പര: അഞ്ചുപേര്ക്ക് പരിക്ക്, അപകടം തളിക്കുളത്തും ഏങ്ങണ്ടിയൂരിലും
https://malayalam.oneindia.com/news/thrissur/thrissur-local-news-series-of-accidents-in-anjamkallu-national-high-way-203302.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: ദേശീയപാതയിലുണ്ടായ വ്യത്യസ്ത അപകടങ്ങളില് അഞ്ചുപേര്ക്ക് പരുക്ക്.ദേശീയപാതയില് തളിക്കുളം പത്താംകല്ലിലും ഏങ്ങണ്ടിയൂര് അഞ്ചാംകല്ലിലുമാണ് അപകടമുണ്ടായത്.തളിക്കുളം പത്താംകല്ലില് കെ.എസ്ആര്ടി.സി.ബസിനു പുറകില് ഇന്നോവ കാറിടിച്ചു.അപകടത്തില് നാലു പേര്ക്ക് പരുക്കേറ്റു.ബസ് യാത്രിക വാടാനപ്പള്ളി ബീച്ച് പണിക്കവീട്ടില് ഷാജിത (48), കാര് യാത്രികരായ തിരൂര് പരുത്തിക്കാലയില് റോഷന് (20), സഹദ് (18), രാഹുല് (19) എന്നിവര്ക്കാണ് പരുക്കേറ്റത്.ഇവരെ തൃപ്രയാര് ആക്ട്സ് പ്രവര്ത്തകര് ഏങ്ങണ്ടിയൂര് എം.ഐ.ആശുപത്രിയില് പ്രവേശിപ്പിച്ചു.ഗുരുവായൂരില്നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് പത്താംകല്ല് സ്റ്റോപ്പില് നിര്ത്തിയപ്പോള് പുറകില്നിന്നും വന്ന കാര് ഇടിക്കുകയായിരുന്നു.ഏങ്ങണ്ടിയൂര് അഞ്ചാംകല്ല് ദേശീയപാതയില് നിയന്ത്രണംവിട്ട മിനി ടെമ്പോ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില് ഒരാള്ക്ക് പരുക്കേറ്റു.ഡ്രൈവര് അയ്യമ്പടി പാലപ്പെട്ടി മണിലാലിനാണ് (48) പരുക്ക്.കാലിനു സാരമായി പരുക്കേറ്റ ഇയാളെ വാടാനപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും തുടര്ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ പുലര്ച്ചെ ഒന്നോടെയായിരുന്നു അപകടം.ചേറ്റുവയിലെ കല്യാണ മണ്ഡപത്തിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്പ്പെട്ടത്.തളിക്കുളം പത്താംകല്ലില് ബസിനു പുറകില് കാറിടിച്ച നിലയില് വാഹനത്തിനുള്ളില്പ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനു നാട്ടുകാര് അഗ്നി രക്ഷാസേന നാട്ടിക യൂണിറ്റില് അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.ഹൈവേ പോലീസും നാട്ടുകാരും ആക്ട്സ് പ്രവര്ത്തകരും ഒന്നര മണിക്കൂര് പണിപ്പെട്ട് രണ്ടരയോടെ ടെമ്പോ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റയാളെ പുറത്തെടുത്തത്.അതേസമയം 1.50നാണ് അപകടവിവരം തങ്ങള് അറിഞ്ഞതെന്നും അവിടെ എത്തുമ്പോള് ഹൈവേ പോലീസ് റോപ്പ് ഉപയോഗിച്ച് വാഹനത്തിന്റെ ഡോര് തുറക്കാന് ശ്രമിച്ചെന്നും അഗ്നി രക്ഷാസേന അറിയിച്ചു.സംഭവത്തില് ഗീതാ ഗോപി എം.എല്.എ.സ്റ്റേഷന് ഫയര് ഓഫീസറോട് വിശദീകരണം തേടി ### Headline : തൃശൂര് ദേശീയപാതയില് അപകടപരമ്പര: അഞ്ചുപേര്ക്ക് പരിക്ക്, അപകടം തളിക്കുളത്തും ഏങ്ങണ്ടിയൂരിലും
73
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നിര്മ്മാണ പ്രവര്ത്തനം മാനദണ്ഡങ്ങള് പാലിച്ചാണോ നടക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര് ഉറപ്പ് വരുത്തുന്നില്ലെന്ന് വിജിലന്സ്.റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് ഉദ്യോഗസ്ഥരാണെന്നും വിജിലന്സ് കണ്ടെത്തി.റോ ഡു ക ൾ വ്യാ പ ക മാ യി ത ക രാ നു ള്ള പ്ര ധാ ന കാ ര ണം നി ർ മാ ണ സ മ യ ത്തെ ഉ ദ്യോ ഗ സ്ഥ രു ടെ ക ടു ത്ത അ നാ സ്ഥ യെന്നും വി ജി ല ൻ സ്.റോഡില് അറ്റകുറ്റപ്പണികള് നടത്തുന്നത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ്.നിലവാരം കുറഞ്ഞ നിര്മ്മാണ സാമഗ്രഹികളാണ് റോഡുകളുടെ നിര്മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.റോഡുകള് വേഗം നശിക്കാന് കാരണം ഇതാണെന്നും കൃ ത്യ മാ യ അ ള വി ൽ ടാ റും മെ റ്റ ലും അ ട ക്ക മു ള്ള നി ർ മാ ണ സാ മ ഗ്രി ക ൾ ഉ പ യാ ഗി ക്കാ ത്ത തും മ റ്റൊ രു കാ ര ണ മാ ണെ ന്നും വി ജി ല ൻ സ് വി ഭാ ഗം ന ട ത്തി യ പ രി ശോ ധ ന യി ൽ ക ണ്ടെ ത്തി.ഓപ്പറേഷന് സരള് രാസ്തയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് വിജിലന്സ് ഇക്കാര്യങ്ങള് കണ്ടെത്തിയത്.കേ ന്ദ്ര ഉ പ രി ത ല ഗ താ ഗ ത ദേ ശീ യ പാ താ മ ന്ത്രാ ല യ ത്തി ന്റെ യും ഇ ന്ത്യ ൻ റോ ഡ് കോ ണ് ഗ്ര സി ന്റെ യും മാ ന ദ ണ്ഡ ങ്ങ ൾ റീ ടാ റിം ഗി നും അ റ്റ കു റ്റ പ്പ ണി ക്കും പാ ലി ച്ചി ട്ടി ല്ലെ ന്നും വി ജി ല ൻ സ് റി പ്പോ ർ ട്ടി ലു ണ്ട്.അറ്റകുറ്റപ്പണികള് നടത്തിയ റോഡുകള് ചുരുങ്ങിയ കാലയളവുകള് കൊണ്ട് തന്നെ തകരുന്നതില് പ്രതിഷേധിച്ച് നിരവധി പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.മിക്ക റോഡുകളുടെയും അവസ്ഥ പരിതാപകരമാണെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് സരള് രാസ്ത എന്ന പേരില് വിജിലന്സ് പരിശോധന നടത്താന് തീരുമാനിച്ചത്.വിജിലന്സ് ഡയറക്ടര് എഡിജിപി അജിത് ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്ക്ക് നേതൃത്വം നല്കുന്നത്.ക ടു ത്ത നി യ മ ലം ഘ നം ക ണ്ടെ ത്തി യ ഉ ദ്യോ ഗ സ്ഥ ർ ക്കെ തി രേ കേ സെ ടു ത്ത് അ ന്വേ ഷ ണം ന ട ത്തു ന്ന തു സ ർ ക്കാ രി ന്റെ പ രി ഗ ണ ന യി ലു ണ്ട്
റോ ഡു ക ളുടെ ത കര്ച്ചയ്ക്ക് കാ ര ണം ഉ ദ്യോ ഗ സ്ഥ രു ടെ അ നാ സ്ഥ യെ ന്നു വി ജി ല ൻ സ് ക ണ്ടെ ത്ത ല്
https://www.malayalamexpress.in/archives/843633/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നിര്മ്മാണ പ്രവര്ത്തനം മാനദണ്ഡങ്ങള് പാലിച്ചാണോ നടക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര് ഉറപ്പ് വരുത്തുന്നില്ലെന്ന് വിജിലന്സ്.റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് ഉദ്യോഗസ്ഥരാണെന്നും വിജിലന്സ് കണ്ടെത്തി.റോ ഡു ക ൾ വ്യാ പ ക മാ യി ത ക രാ നു ള്ള പ്ര ധാ ന കാ ര ണം നി ർ മാ ണ സ മ യ ത്തെ ഉ ദ്യോ ഗ സ്ഥ രു ടെ ക ടു ത്ത അ നാ സ്ഥ യെന്നും വി ജി ല ൻ സ്.റോഡില് അറ്റകുറ്റപ്പണികള് നടത്തുന്നത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ്.നിലവാരം കുറഞ്ഞ നിര്മ്മാണ സാമഗ്രഹികളാണ് റോഡുകളുടെ നിര്മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.റോഡുകള് വേഗം നശിക്കാന് കാരണം ഇതാണെന്നും കൃ ത്യ മാ യ അ ള വി ൽ ടാ റും മെ റ്റ ലും അ ട ക്ക മു ള്ള നി ർ മാ ണ സാ മ ഗ്രി ക ൾ ഉ പ യാ ഗി ക്കാ ത്ത തും മ റ്റൊ രു കാ ര ണ മാ ണെ ന്നും വി ജി ല ൻ സ് വി ഭാ ഗം ന ട ത്തി യ പ രി ശോ ധ ന യി ൽ ക ണ്ടെ ത്തി.ഓപ്പറേഷന് സരള് രാസ്തയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് വിജിലന്സ് ഇക്കാര്യങ്ങള് കണ്ടെത്തിയത്.കേ ന്ദ്ര ഉ പ രി ത ല ഗ താ ഗ ത ദേ ശീ യ പാ താ മ ന്ത്രാ ല യ ത്തി ന്റെ യും ഇ ന്ത്യ ൻ റോ ഡ് കോ ണ് ഗ്ര സി ന്റെ യും മാ ന ദ ണ്ഡ ങ്ങ ൾ റീ ടാ റിം ഗി നും അ റ്റ കു റ്റ പ്പ ണി ക്കും പാ ലി ച്ചി ട്ടി ല്ലെ ന്നും വി ജി ല ൻ സ് റി പ്പോ ർ ട്ടി ലു ണ്ട്.അറ്റകുറ്റപ്പണികള് നടത്തിയ റോഡുകള് ചുരുങ്ങിയ കാലയളവുകള് കൊണ്ട് തന്നെ തകരുന്നതില് പ്രതിഷേധിച്ച് നിരവധി പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.മിക്ക റോഡുകളുടെയും അവസ്ഥ പരിതാപകരമാണെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് സരള് രാസ്ത എന്ന പേരില് വിജിലന്സ് പരിശോധന നടത്താന് തീരുമാനിച്ചത്.വിജിലന്സ് ഡയറക്ടര് എഡിജിപി അജിത് ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്ക്ക് നേതൃത്വം നല്കുന്നത്.ക ടു ത്ത നി യ മ ലം ഘ നം ക ണ്ടെ ത്തി യ ഉ ദ്യോ ഗ സ്ഥ ർ ക്കെ തി രേ കേ സെ ടു ത്ത് അ ന്വേ ഷ ണം ന ട ത്തു ന്ന തു സ ർ ക്കാ രി ന്റെ പ രി ഗ ണ ന യി ലു ണ്ട് ### Headline : റോ ഡു ക ളുടെ ത കര്ച്ചയ്ക്ക് കാ ര ണം ഉ ദ്യോ ഗ സ്ഥ രു ടെ അ നാ സ്ഥ യെ ന്നു വി ജി ല ൻ സ് ക ണ്ടെ ത്ത ല്
74
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന് അറസ്റ്റില്.പ്രസ് ക്ലബ്ബിലെത്തിയാണ് പേട്ട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.മാധ്യമപ്രവര്ത്തകയുടെ വീട്ടില് അതിക്രമിച്ച് കയറിയ സംഭവത്തിലാണ് അറസ്റ്റ്.സദാചാര പോലീസ് ചമഞ്ഞ് മാധ്യമ പ്രവര്ത്തകയെ അപമാനിച്ചുവെന്ന റിപ്പോര്ട്ടുകള് അടിസ്ഥാനമാക്കി രാധാകൃഷ്ണനെതിരെ വനിതാ കമ്മീഷന് കേസെടുത്തിരുന്നു.രാധാകൃഷ്ണനെതിനെ നടപടി വേണണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്ത്തകര് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പേട്ട പോലീസ് പ്രസ് ക്ലബ്ബിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് സിറ്റി പോലീസ് കമ്മീഷണറോട് വനിതാ കമ്മീഷന് നിര്ദേശിച്ചു.ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര് നടപടികള്.കേരള കൗമുദിയില് പ്രൂഫ് റീഡറാണ് രാധാകൃഷ്ണന്.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.മാധ്യമപ്രവര്ത്തക പേട്ട പോലീസില് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള് അറസ്റ്റുണ്ടായിരിക്കുന്നത്.'ബിജെപിയില് ആത്മാഭിമാനം നഷ്ടപ്പെട്ടു' വൈസ് പ്രസിഡന്റ് രാജിവച്ച് ഡിഎംകെയില്; ട്രെന്ഡ് മാറുന്നു സഹപ്രവര്ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി മാധ്യമപ്രവര്ത്തകയുടെ വീട്ടില് രാത്രി വന്നതിനെ ചൊല്ലിയുണ്ടായ തര്ക്കമാണ് പരാതിക്ക് കാരണം.രാധാകൃഷ്ണനും സംഘവും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും സുഹൃത്തിനെ മര്ദ്ദിക്കുകയും ചെയ്തെന്ന് പരാതിയില് പറയുന്നു.പത്രപ്രവര്ത്തക യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന് അഭിപ്രായം പറഞ്ഞതില് രാധാകൃഷ്ണന് പകയുണ്ടെന്നും ഇത് തീര്ക്കുകയാണ് ലക്ഷ്യമെന്നും മാധ്യമപ്രവര്ത്തക ആരോപിച്ചു.ഗവര്ണറെ പടിക്ക് പുറത്തുനിര്ത്തി; ഇത് മമത സ്റ്റൈല്!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്ണര് നേരത്തെ ആസൂത്രണം ചെയ്താണ് രാധാകൃഷ്ണന് എത്തിയത്.ജേണലിസ്റ്റ് യൂണിയന് ജില്ലാകമ്മിറ്റി തിരിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന് അഭിപ്രായം പറഞ്ഞതിന്റെ പേരില് രാധാകൃഷ്ണന് തന്നോട് പകയുണ്ടായിരുന്നു.രാധാകൃഷ്ണന് ഒപ്പം വന്നവരില് പലര്ക്കും എന്താണ് സംഭവം എന്നറിയില്ല.തങ്ങളോട് സംഭവം പറയാതെയാണ് രാധാകൃഷ്ണന് വിളിച്ചുകൊണ്ടുവന്നതെന്ന് സംഘത്തിലുണ്ടായിരുന്ന ഒരാള് തന്റെ ഭര്ത്താവിനോട് പറഞ്ഞുവെന്നും പരാതിക്കാരി പറയുന്നു
സദാചാര ആക്രമണം; തിരുവനന്തപുരം പ്രസ്ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന് അറസ്റ്റില്
https://malayalam.oneindia.com/news/kerala/thiruvananthapuram-press-club-secretary-arrested-238080.html?utm_source=articlepage-Slot1-12&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന് അറസ്റ്റില്.പ്രസ് ക്ലബ്ബിലെത്തിയാണ് പേട്ട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.മാധ്യമപ്രവര്ത്തകയുടെ വീട്ടില് അതിക്രമിച്ച് കയറിയ സംഭവത്തിലാണ് അറസ്റ്റ്.സദാചാര പോലീസ് ചമഞ്ഞ് മാധ്യമ പ്രവര്ത്തകയെ അപമാനിച്ചുവെന്ന റിപ്പോര്ട്ടുകള് അടിസ്ഥാനമാക്കി രാധാകൃഷ്ണനെതിരെ വനിതാ കമ്മീഷന് കേസെടുത്തിരുന്നു.രാധാകൃഷ്ണനെതിനെ നടപടി വേണണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്ത്തകര് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പേട്ട പോലീസ് പ്രസ് ക്ലബ്ബിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് സിറ്റി പോലീസ് കമ്മീഷണറോട് വനിതാ കമ്മീഷന് നിര്ദേശിച്ചു.ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര് നടപടികള്.കേരള കൗമുദിയില് പ്രൂഫ് റീഡറാണ് രാധാകൃഷ്ണന്.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.മാധ്യമപ്രവര്ത്തക പേട്ട പോലീസില് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള് അറസ്റ്റുണ്ടായിരിക്കുന്നത്.'ബിജെപിയില് ആത്മാഭിമാനം നഷ്ടപ്പെട്ടു' വൈസ് പ്രസിഡന്റ് രാജിവച്ച് ഡിഎംകെയില്; ട്രെന്ഡ് മാറുന്നു സഹപ്രവര്ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി മാധ്യമപ്രവര്ത്തകയുടെ വീട്ടില് രാത്രി വന്നതിനെ ചൊല്ലിയുണ്ടായ തര്ക്കമാണ് പരാതിക്ക് കാരണം.രാധാകൃഷ്ണനും സംഘവും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും സുഹൃത്തിനെ മര്ദ്ദിക്കുകയും ചെയ്തെന്ന് പരാതിയില് പറയുന്നു.പത്രപ്രവര്ത്തക യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന് അഭിപ്രായം പറഞ്ഞതില് രാധാകൃഷ്ണന് പകയുണ്ടെന്നും ഇത് തീര്ക്കുകയാണ് ലക്ഷ്യമെന്നും മാധ്യമപ്രവര്ത്തക ആരോപിച്ചു.ഗവര്ണറെ പടിക്ക് പുറത്തുനിര്ത്തി; ഇത് മമത സ്റ്റൈല്!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്ണര് നേരത്തെ ആസൂത്രണം ചെയ്താണ് രാധാകൃഷ്ണന് എത്തിയത്.ജേണലിസ്റ്റ് യൂണിയന് ജില്ലാകമ്മിറ്റി തിരിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന് അഭിപ്രായം പറഞ്ഞതിന്റെ പേരില് രാധാകൃഷ്ണന് തന്നോട് പകയുണ്ടായിരുന്നു.രാധാകൃഷ്ണന് ഒപ്പം വന്നവരില് പലര്ക്കും എന്താണ് സംഭവം എന്നറിയില്ല.തങ്ങളോട് സംഭവം പറയാതെയാണ് രാധാകൃഷ്ണന് വിളിച്ചുകൊണ്ടുവന്നതെന്ന് സംഘത്തിലുണ്ടായിരുന്ന ഒരാള് തന്റെ ഭര്ത്താവിനോട് പറഞ്ഞുവെന്നും പരാതിക്കാരി പറയുന്നു ### Headline : സദാചാര ആക്രമണം; തിരുവനന്തപുരം പ്രസ്ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന് അറസ്റ്റില്
75
അടിമാലി: മകളോട് അപമര്യാദയായി സംസാരിച്ചുവെന്നാരോപിച്ച് മാതാവ് ബസ് ഡ്രൈവറുടെ മുഖത്ത് ചെരിപ്പൂരി അടിച്ചു.അടിമാലി സ്വകാര്യ ബസ് സ്റ്റാന്ഡില് ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അടിമാലി-കുഞ്ചിത്തണ്ണി റൂട്ടില് പതിവായി യാത്ര ചെയ്യുന്ന മകളോട് ഡ്രൈവര് മോശമായി സംസാരിച്ചെന്നാണു വീട്ടമ്മ പറയുന്നത്.ബസ് സ്റ്റാന്ഡിലെത്തിയെ അമ്മ ഡ്രൈവറോട് കാര്യം ചോദിക്കുന്നതിനിടെ ഇരുവരും തമ്മില് വാക്കേറ്റമുണ്ടായി.ഇതിനിടെ, വീട്ടമ്മ കാലില് കിടന്ന ചെരിപ്പൂരി ഡ്രൈവറുടെ മുഖത്തടിച്ചു.ഇതോടെ ഇയാള് തിരികെ ആക്രമിച്ചു.യാത്രക്കാരും നാട്ടുകാരും കൂടിയതോടെ പോലീസ് സ്ഥലത്തെത്തി.ഇതിനിടെ ബസ് ഡ്രൈവര് ആശുപത്രിയില് ചികിത്സ തേടി.പിന്നീട് ഇരുകൂട്ടരേയും പോലീസ് സ്റ്റേഷനില് എത്തിച്ചു.തുടര്ന്ന് നടത്തിയ ചര്ച്ചയില് ഇരു കൂട്ടര്ക്കും പരാതിയില്ലെന്ന് എഴുതി നല്കിയതോടെ പ്രശ്നം പരിഹരിച്ചു.വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.ദിവസവും ബസില് യാത്ര ചെയ്യുന്ന സുഹൃത്തുക്കളായ രണ്ട് പെണ്കുട്ടികള് ഇറങ്ങുന്ന സ്റ്റോപ്പുകള് തമ്മില് നൂറു മീറ്റര് അകലം മാത്രമെയുള്ളൂ.രണ്ടുപേരുടെയും സൗകര്യത്തിനായി സ്റ്റോപ്പുകളുടെ മധ്യത്തില് ബസ് നിര്ത്തി പെണ്കുട്ടികളെ ഇറക്കിവിട്ടത് ഇവരിൽ ഒരാള്ക്ക് ഇഷ്ടമായില്ല.ഇതേ ചൊല്ലിയുണ്ടായ വാക്കുതര്ക്കമാണ് പ്രശ്നത്തിനു കാരണമെന്നും മറ്റ് ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നും ബസ് ജീവനക്കാര് പറയുന്നു
മകളോട് അപമര്യാദയായി സംസാരിച്ച ബസ് ഡ്രൈവറുടെ മുഖത്ത് അമ്മ ചെരിപ്പൂരി അടിച്ചു
https://www.malayalamexpress.in/archives/906666/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അടിമാലി: മകളോട് അപമര്യാദയായി സംസാരിച്ചുവെന്നാരോപിച്ച് മാതാവ് ബസ് ഡ്രൈവറുടെ മുഖത്ത് ചെരിപ്പൂരി അടിച്ചു.അടിമാലി സ്വകാര്യ ബസ് സ്റ്റാന്ഡില് ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അടിമാലി-കുഞ്ചിത്തണ്ണി റൂട്ടില് പതിവായി യാത്ര ചെയ്യുന്ന മകളോട് ഡ്രൈവര് മോശമായി സംസാരിച്ചെന്നാണു വീട്ടമ്മ പറയുന്നത്.ബസ് സ്റ്റാന്ഡിലെത്തിയെ അമ്മ ഡ്രൈവറോട് കാര്യം ചോദിക്കുന്നതിനിടെ ഇരുവരും തമ്മില് വാക്കേറ്റമുണ്ടായി.ഇതിനിടെ, വീട്ടമ്മ കാലില് കിടന്ന ചെരിപ്പൂരി ഡ്രൈവറുടെ മുഖത്തടിച്ചു.ഇതോടെ ഇയാള് തിരികെ ആക്രമിച്ചു.യാത്രക്കാരും നാട്ടുകാരും കൂടിയതോടെ പോലീസ് സ്ഥലത്തെത്തി.ഇതിനിടെ ബസ് ഡ്രൈവര് ആശുപത്രിയില് ചികിത്സ തേടി.പിന്നീട് ഇരുകൂട്ടരേയും പോലീസ് സ്റ്റേഷനില് എത്തിച്ചു.തുടര്ന്ന് നടത്തിയ ചര്ച്ചയില് ഇരു കൂട്ടര്ക്കും പരാതിയില്ലെന്ന് എഴുതി നല്കിയതോടെ പ്രശ്നം പരിഹരിച്ചു.വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.ദിവസവും ബസില് യാത്ര ചെയ്യുന്ന സുഹൃത്തുക്കളായ രണ്ട് പെണ്കുട്ടികള് ഇറങ്ങുന്ന സ്റ്റോപ്പുകള് തമ്മില് നൂറു മീറ്റര് അകലം മാത്രമെയുള്ളൂ.രണ്ടുപേരുടെയും സൗകര്യത്തിനായി സ്റ്റോപ്പുകളുടെ മധ്യത്തില് ബസ് നിര്ത്തി പെണ്കുട്ടികളെ ഇറക്കിവിട്ടത് ഇവരിൽ ഒരാള്ക്ക് ഇഷ്ടമായില്ല.ഇതേ ചൊല്ലിയുണ്ടായ വാക്കുതര്ക്കമാണ് പ്രശ്നത്തിനു കാരണമെന്നും മറ്റ് ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നും ബസ് ജീവനക്കാര് പറയുന്നു ### Headline : മകളോട് അപമര്യാദയായി സംസാരിച്ച ബസ് ഡ്രൈവറുടെ മുഖത്ത് അമ്മ ചെരിപ്പൂരി അടിച്ചു
76
സംവിധായകൻ കമലിന്റെയും, മകൻ ജനൂസ് മുഹമ്മദിന്റെയും ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യവുമായി മൈക് എന്ന സംഘടന.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, സാംസ്കാരിക മന്ത്രിയ്ക്കും പരാതി നൽകി.മൂവ്മെന്റ് ഫോർ ഇന്റിപെന്റ്ന്റ് സിനിമ എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ, കമലിന്റെ മകൻ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത '9' എന്നീ സിനിമകൾ ഇത്തവണ സംസ്ഥാന അവാർഡിനായ് പരിഗണിക്കരുതെന്നും മൈക് എന്ന സംഘടനയുടെ ആവശ്യം.ആരോപണം ദുരുദ്ദേശപരമെന്ന് കമൽ പറയുന്നത്.കഴിഞ്ഞ വർഷം ചലചിത്ര അക്കാദമി ചെയർമാന് സംവിധാനം ചെയ്ത ആമിയ്ക്കും, വൈസ് ചെയര്പേഴ്സൺ ബീനാപോളിന്റെ ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബണിന് ആറ് പുരസ്കാരങ്ങളും ലഭിച്ചിരുന്നു.ഇത് സ്വജനപക്ഷപാതത്വത്തിന്റെ തെളിവാണ്.ഇതേ രീതിയിൽ ഇത്തവണ ഉണ്ടാകാതിരിക്കാൻ നിയമം പരിഷ്കരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.ചെയര്മാൻ, സെക്രട്ടറി, എക്സിക്യുട്ടീവ് ബോർഡ് അംഗങ്ങള്, അക്കാദമി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സിനിമകൾ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹമല്ല എന്ന് അക്കാദമി നിയമം ഉണ്ട്.ഇത് പരിഷ്കരിച്ച് ഇവരോ, ഇവരുടെ അടുത്ത ബന്ധുക്കളോ ചെയ്ത സിനിമകൾ ഒരുതരത്തിലുള്ള പുരസ്കാരങ്ങൾക്കും പരിഗണിക്കാൻ പാടില്ല എന്ന രീതിയൽ നിയമം മാറ്റണമെന്നാണ് പരാതിയിലെ ആവശ്യം, സംഘടന സെക്രട്ടറി കെപി ശ്രീകൃഷ്ണൻ, പ്രസിഡന്റ് സന്തോഷ് ബാബു സേനൻ എന്നിവരാണ് മുഖ്യമന്ത്രിയ്ക്കും സാംസ്കാരിക മന്ത്രി എകെ ബാലനും പരാതി നൽകിയിട്ടുള്ളത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ "സാമ്ന" ഗ്രൂപ്പിന്റെ പുതിയ എഡിറ്റർ
സംവിധായകൻ കമലിന്റെയും, മകൻ ജനൂസ് മുഹമ്മദിന്റെയും ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണം; മൈക് എന്ന സംഘടന
https://timeskerala.com/archives/202564
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സംവിധായകൻ കമലിന്റെയും, മകൻ ജനൂസ് മുഹമ്മദിന്റെയും ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യവുമായി മൈക് എന്ന സംഘടന.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, സാംസ്കാരിക മന്ത്രിയ്ക്കും പരാതി നൽകി.മൂവ്മെന്റ് ഫോർ ഇന്റിപെന്റ്ന്റ് സിനിമ എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ, കമലിന്റെ മകൻ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത '9' എന്നീ സിനിമകൾ ഇത്തവണ സംസ്ഥാന അവാർഡിനായ് പരിഗണിക്കരുതെന്നും മൈക് എന്ന സംഘടനയുടെ ആവശ്യം.ആരോപണം ദുരുദ്ദേശപരമെന്ന് കമൽ പറയുന്നത്.കഴിഞ്ഞ വർഷം ചലചിത്ര അക്കാദമി ചെയർമാന് സംവിധാനം ചെയ്ത ആമിയ്ക്കും, വൈസ് ചെയര്പേഴ്സൺ ബീനാപോളിന്റെ ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബണിന് ആറ് പുരസ്കാരങ്ങളും ലഭിച്ചിരുന്നു.ഇത് സ്വജനപക്ഷപാതത്വത്തിന്റെ തെളിവാണ്.ഇതേ രീതിയിൽ ഇത്തവണ ഉണ്ടാകാതിരിക്കാൻ നിയമം പരിഷ്കരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.ചെയര്മാൻ, സെക്രട്ടറി, എക്സിക്യുട്ടീവ് ബോർഡ് അംഗങ്ങള്, അക്കാദമി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സിനിമകൾ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹമല്ല എന്ന് അക്കാദമി നിയമം ഉണ്ട്.ഇത് പരിഷ്കരിച്ച് ഇവരോ, ഇവരുടെ അടുത്ത ബന്ധുക്കളോ ചെയ്ത സിനിമകൾ ഒരുതരത്തിലുള്ള പുരസ്കാരങ്ങൾക്കും പരിഗണിക്കാൻ പാടില്ല എന്ന രീതിയൽ നിയമം മാറ്റണമെന്നാണ് പരാതിയിലെ ആവശ്യം, സംഘടന സെക്രട്ടറി കെപി ശ്രീകൃഷ്ണൻ, പ്രസിഡന്റ് സന്തോഷ് ബാബു സേനൻ എന്നിവരാണ് മുഖ്യമന്ത്രിയ്ക്കും സാംസ്കാരിക മന്ത്രി എകെ ബാലനും പരാതി നൽകിയിട്ടുള്ളത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ "സാമ്ന" ഗ്രൂപ്പിന്റെ പുതിയ എഡിറ്റർ ### Headline : സംവിധായകൻ കമലിന്റെയും, മകൻ ജനൂസ് മുഹമ്മദിന്റെയും ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണം; മൈക് എന്ന സംഘടന
77
മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ.ചിത്രത്തിൻറെ പുതിയ ഡയലോഗ് പ്രൊമൊ വീഡിയോ പുറത്തിറങ്ങി.താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്.നവംബർ 15 ന് ചിത്രം പ്രദർശനത്തിന് എത്തും.ചിത്രത്തിൽ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്.മിലാപും, റിതേഷും, സിദ്ധാർഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ഏക് വില്ലൻ എന്ന ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു.ഷാദ് രന്ധവ, രവി കിഷൻ, വരിന്ദർ സിംഗ് ഭൂമാൻ, ബിക്രം ജിത് കൻവർപാൽ, ഗോദാൻ കുമാർ, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.കുമാർ, യോ യോ ഹണി സിംഗ്, തനിഷ്ക് ബാഗ്ചി, കുനാൽ വർമ്മ എന്നിവർ ചേർന്നാണ് താനിഷ് ബാഗ്ചി, മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഷാർജയിൽ മാലിന്യം നീക്കാൻ ഇനി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ
ബോളിവുഡ് ചിത്രം മർജാവാനിലെ പുതിയ ഡയലോഗ് പ്രൊമൊ വീഡിയോ പുറത്തിറങ്ങി
https://www.malayalamexpress.in/archives/903088/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ.ചിത്രത്തിൻറെ പുതിയ ഡയലോഗ് പ്രൊമൊ വീഡിയോ പുറത്തിറങ്ങി.താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്.നവംബർ 15 ന് ചിത്രം പ്രദർശനത്തിന് എത്തും.ചിത്രത്തിൽ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്.മിലാപും, റിതേഷും, സിദ്ധാർഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ഏക് വില്ലൻ എന്ന ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു.ഷാദ് രന്ധവ, രവി കിഷൻ, വരിന്ദർ സിംഗ് ഭൂമാൻ, ബിക്രം ജിത് കൻവർപാൽ, ഗോദാൻ കുമാർ, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.കുമാർ, യോ യോ ഹണി സിംഗ്, തനിഷ്ക് ബാഗ്ചി, കുനാൽ വർമ്മ എന്നിവർ ചേർന്നാണ് താനിഷ് ബാഗ്ചി, മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഷാർജയിൽ മാലിന്യം നീക്കാൻ ഇനി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ ### Headline : ബോളിവുഡ് ചിത്രം മർജാവാനിലെ പുതിയ ഡയലോഗ് പ്രൊമൊ വീഡിയോ പുറത്തിറങ്ങി
78
സഹപ്രവർത്തകർ തമ്മിൽ വാക്കുതർക്കങ്ങൾ സ്വാഭാവികമാണ്.എല്ലാവരുടെയും ആശയങ്ങൾ ഒരുപോലെയാവണമെന്നില്ല.സമൂഹത്തിൽ കൃത്യമായി ഇടപെടുന്ന മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ പറയുകയേ വേണ്ട, നല്ല രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.സ്വാഭാവികമായി ജോലി സ്ഥലത്തും പുറത്തും ആരോഗ്യപരമായ ചർച്ചകളും നടക്കാറുണ്ടാകും.എന്നാൽ രണ്ട് വാർത്താവായനക്കാർ ലൈവ് വാർത്താവായനയ്ക്കിടയിൽ തമ്മിൽ ജനങ്ങൾ കണ്ടിരിക്കേ തമ്മിൽ തല്ലിയാലോ? എന്തായും സംഭവം ഇന്ത്യയിലല്ല.അയൽരാജ്യമായ പാകിസ്താനിലാണ് സംഭവം.വാര്ത്താ വായനയ്ക്കിടെ പുരുഷ- വനിതാ അവതാരകര് തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്.സംഭവം ഇടവേളയിൽസംഭവം ഇടവേളയിൽ വാര്ത്താ അവതരണത്തിന്റെ ഇടവേളകളില് ഒന്നിലാണ് ഇരുവരും കൊമ്പുകോര്ത്തത്.ഇതിന്റെ ദൃശ്യങ്ങളാണ് ചോര്ന്നത്.തുടര്ന്നാണ് ഇവ സാമൂഹിക മാധ്യമങ്ങളില് വൈറലായത്.പാകിസ്താനിലെ ലാഹോര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സിറ്റി 42 എന്ന വാര്ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന.സംസാരം ഉറുദുവിൽ ഞാന് എങ്ങനെയാണ് ഇവള്ക്കൊപ്പം വാര്ത്താ ബുള്ളറ്റിന് അവതരിപ്പിക്കുന്നതെന്ന വാര്ത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്.ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും പ്രൊഡക്ഷന് ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്.വീഡിയോയിലുള്ള ഓഡിയോ ഉറുദുവിൽ സംസാരിക്കുന്നതായിട്ടാണ്.വിവരമാില്ലാത്തവൻ വിവരമില്ലാത്തവന് എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളില് കാണാം.ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന് എന്നും അവതാരക പറയുന്നുണ്ട്.സോഷ്യൽ മീഡിയയിൽ വൈറൽ ഞാൻ എങ്ങിനെയാണ് താങ്കളെ ബഹുമാനിക്കേണ്ടത് എന്ന ചോദ്യവും അവതാരകൻ ഉന്നയിക്കുന്നുണ്ട്.ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന് അംഗങ്ങള് പറയുന്നത് കേള്ക്കാനും വിഡായോയിൽ സാധിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിരിക്കുന്ന വീഡിയോ എല്ലാവരും കണ്ട് ചിരിക്കുകയാണ്
ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു
https://malayalam.oneindia.com/news/international/watch-pakistani-anchors-fight-on-camera-video-goes-viral-194096.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സഹപ്രവർത്തകർ തമ്മിൽ വാക്കുതർക്കങ്ങൾ സ്വാഭാവികമാണ്.എല്ലാവരുടെയും ആശയങ്ങൾ ഒരുപോലെയാവണമെന്നില്ല.സമൂഹത്തിൽ കൃത്യമായി ഇടപെടുന്ന മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ പറയുകയേ വേണ്ട, നല്ല രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.സ്വാഭാവികമായി ജോലി സ്ഥലത്തും പുറത്തും ആരോഗ്യപരമായ ചർച്ചകളും നടക്കാറുണ്ടാകും.എന്നാൽ രണ്ട് വാർത്താവായനക്കാർ ലൈവ് വാർത്താവായനയ്ക്കിടയിൽ തമ്മിൽ ജനങ്ങൾ കണ്ടിരിക്കേ തമ്മിൽ തല്ലിയാലോ? എന്തായും സംഭവം ഇന്ത്യയിലല്ല.അയൽരാജ്യമായ പാകിസ്താനിലാണ് സംഭവം.വാര്ത്താ വായനയ്ക്കിടെ പുരുഷ- വനിതാ അവതാരകര് തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്.സംഭവം ഇടവേളയിൽസംഭവം ഇടവേളയിൽ വാര്ത്താ അവതരണത്തിന്റെ ഇടവേളകളില് ഒന്നിലാണ് ഇരുവരും കൊമ്പുകോര്ത്തത്.ഇതിന്റെ ദൃശ്യങ്ങളാണ് ചോര്ന്നത്.തുടര്ന്നാണ് ഇവ സാമൂഹിക മാധ്യമങ്ങളില് വൈറലായത്.പാകിസ്താനിലെ ലാഹോര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സിറ്റി 42 എന്ന വാര്ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന.സംസാരം ഉറുദുവിൽ ഞാന് എങ്ങനെയാണ് ഇവള്ക്കൊപ്പം വാര്ത്താ ബുള്ളറ്റിന് അവതരിപ്പിക്കുന്നതെന്ന വാര്ത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്.ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും പ്രൊഡക്ഷന് ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്.വീഡിയോയിലുള്ള ഓഡിയോ ഉറുദുവിൽ സംസാരിക്കുന്നതായിട്ടാണ്.വിവരമാില്ലാത്തവൻ വിവരമില്ലാത്തവന് എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളില് കാണാം.ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന് എന്നും അവതാരക പറയുന്നുണ്ട്.സോഷ്യൽ മീഡിയയിൽ വൈറൽ ഞാൻ എങ്ങിനെയാണ് താങ്കളെ ബഹുമാനിക്കേണ്ടത് എന്ന ചോദ്യവും അവതാരകൻ ഉന്നയിക്കുന്നുണ്ട്.ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന് അംഗങ്ങള് പറയുന്നത് കേള്ക്കാനും വിഡായോയിൽ സാധിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിരിക്കുന്ന വീഡിയോ എല്ലാവരും കണ്ട് ചിരിക്കുകയാണ് ### Headline : ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു
79
ബംഗളൂരു: തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം പിന്തുണ കോണ്ഗ്രസിന് തന്നെയെന്ന് അടിവരയിട്ട് പറഞ്ഞ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ.നേരത്തെ തന്നെ കോണ്ഗ്രസിനുളള പിന്തുണ ദേവഗൗഡ തുറന്ന് പ്രഖ്യാപിച്ചിരുന്നു.മകനും കര്ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും പിന്തുണ കോണ്ഗ്രസിനാണെന്ന് വ്യക്തമാക്കിയിരുന്നു.രാഹുല് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനേയും ജെഡിഎസ് പിന്തുണയ്ക്കും.മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ രാജ്യത്തിന്റെ കൃത്യമായ രാഷ്ട്രീയ ചിത്രം ലഭിക്കും.അതിന് ശേഷം കൂടുതല് കാര്യങ്ങളില് തീരുമാനമുണ്ടാകും.ദേശീയ പാര്ട്ടിയുടെ പിന്തുണ കൂടാതെ പ്രാദേശിക പാര്ട്ടികള്ക്ക് കേന്ദ്രത്തില് സര്ക്കാര് രൂപീകരിക്കാന് സാധിക്കില്ലെന്നും ദേവഗൗഡ കൂട്ടിച്ചേര്ത്തു.കര്ണാടകത്തില് 18-19 സീറ്റുകളില് കോണ്ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്ത്ഥികള് വിജയിക്കുമെന്നും ദേവഗൗഡ പറഞ്ഞു.രാഹുല് ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന് ജനതാദള് എസ് നേതാവും മുന് പ്രധാനമന്ത്രിയുമായ ദേവഗൗഡയും രംഗത്തിറങ്ങുന്നു എന്നാണ് റിപ്പോര്ട്ടുകള്.രാഹുല് ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിത്വം സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്ക്കിടയില് സമവായം ഉണ്ടാക്കാനാണ് ദേവഗൗഡ രംഗത്ത് ഇറങ്ങുക എന്നാണ് സൂചന.സവമായ സ്ഥാനാര്ത്ഥിയെന്ന നിലയ്ക്ക് ദേവഗൗഡയെ വേണമെങ്കില് പ്രധാനമന്ത്രിയാക്കാം എന്ന് നേരത്തെ കുമാരസ്വാമി പറഞ്ഞിരുന്നു.എന്നാല് ദേവഗൗഡയ്ക്ക് ആ നീക്കത്തോട് താല്പര്യമില്ല എന്നാണ് റിപ്പോര്ട്ടുകള്.മാത്രമല്ല കെ ചന്ദ്രശേഖര് റാവുവിന്റെ നേതൃത്വത്തില് നടക്കുന്ന മൂന്നാം മുന്നണി രൂപീകരണ നീക്കത്തിനോടും ദേവഗൗഡയ്ക്ക് താല്പര്യമില്ല.കോണ്ഗ്രസിനെ മാറ്റി നിര്ത്തിക്കൊണ്ട് ഒരു മുന്നണി സര്ക്കാര് സാധ്യമല്ലെന്നാണ് ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്.രാഹുല് പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാകണമെങ്കില് ചിതറി നില്ക്കുന്നവരെയെല്ലാം ഒരുമിച്ച് നിര്ത്തേണ്ടതുണ്ട്
സർക്കാരുണ്ടാക്കാൻ കോൺഗ്രസിനൊപ്പം ജെഡിഎസ്.. അടിവരയിട്ട് ഉറപ്പിച്ച് ദേവഗൗഡയും കുമാരസ്വാമിയും
https://malayalam.oneindia.com/news/india/jds-will-stand-with-congress-after-may-23-says-deve-gowda-225627.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബംഗളൂരു: തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം പിന്തുണ കോണ്ഗ്രസിന് തന്നെയെന്ന് അടിവരയിട്ട് പറഞ്ഞ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ.നേരത്തെ തന്നെ കോണ്ഗ്രസിനുളള പിന്തുണ ദേവഗൗഡ തുറന്ന് പ്രഖ്യാപിച്ചിരുന്നു.മകനും കര്ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും പിന്തുണ കോണ്ഗ്രസിനാണെന്ന് വ്യക്തമാക്കിയിരുന്നു.രാഹുല് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനേയും ജെഡിഎസ് പിന്തുണയ്ക്കും.മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ രാജ്യത്തിന്റെ കൃത്യമായ രാഷ്ട്രീയ ചിത്രം ലഭിക്കും.അതിന് ശേഷം കൂടുതല് കാര്യങ്ങളില് തീരുമാനമുണ്ടാകും.ദേശീയ പാര്ട്ടിയുടെ പിന്തുണ കൂടാതെ പ്രാദേശിക പാര്ട്ടികള്ക്ക് കേന്ദ്രത്തില് സര്ക്കാര് രൂപീകരിക്കാന് സാധിക്കില്ലെന്നും ദേവഗൗഡ കൂട്ടിച്ചേര്ത്തു.കര്ണാടകത്തില് 18-19 സീറ്റുകളില് കോണ്ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്ത്ഥികള് വിജയിക്കുമെന്നും ദേവഗൗഡ പറഞ്ഞു.രാഹുല് ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന് ജനതാദള് എസ് നേതാവും മുന് പ്രധാനമന്ത്രിയുമായ ദേവഗൗഡയും രംഗത്തിറങ്ങുന്നു എന്നാണ് റിപ്പോര്ട്ടുകള്.രാഹുല് ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിത്വം സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്ക്കിടയില് സമവായം ഉണ്ടാക്കാനാണ് ദേവഗൗഡ രംഗത്ത് ഇറങ്ങുക എന്നാണ് സൂചന.സവമായ സ്ഥാനാര്ത്ഥിയെന്ന നിലയ്ക്ക് ദേവഗൗഡയെ വേണമെങ്കില് പ്രധാനമന്ത്രിയാക്കാം എന്ന് നേരത്തെ കുമാരസ്വാമി പറഞ്ഞിരുന്നു.എന്നാല് ദേവഗൗഡയ്ക്ക് ആ നീക്കത്തോട് താല്പര്യമില്ല എന്നാണ് റിപ്പോര്ട്ടുകള്.മാത്രമല്ല കെ ചന്ദ്രശേഖര് റാവുവിന്റെ നേതൃത്വത്തില് നടക്കുന്ന മൂന്നാം മുന്നണി രൂപീകരണ നീക്കത്തിനോടും ദേവഗൗഡയ്ക്ക് താല്പര്യമില്ല.കോണ്ഗ്രസിനെ മാറ്റി നിര്ത്തിക്കൊണ്ട് ഒരു മുന്നണി സര്ക്കാര് സാധ്യമല്ലെന്നാണ് ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്.രാഹുല് പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാകണമെങ്കില് ചിതറി നില്ക്കുന്നവരെയെല്ലാം ഒരുമിച്ച് നിര്ത്തേണ്ടതുണ്ട് ### Headline : സർക്കാരുണ്ടാക്കാൻ കോൺഗ്രസിനൊപ്പം ജെഡിഎസ്.. അടിവരയിട്ട് ഉറപ്പിച്ച് ദേവഗൗഡയും കുമാരസ്വാമിയും
80
കണ്ണൂർ: തളിപ്പറമ്പിൽ മറുനാടൻ തൊഴിലാളികളെ കൊള്ളയടിക്കുന്ന യുവാക്കളുടെ സംഘത്തെ പോലീസ് പിടികൂടി.ബംഗാളി തൊ ഴി ലാ ളി ക ളു ടെ ക്വാ ർ ട്ടേ ഴ്സു ക ൾ കേ ന്ദ്രീ ക രി ച്ച് ക വ ർ ച്ച ന ട ത്തു ന്ന നാ ലം ഗ സം ഘമാണ് തളിപ്പറമ്പിൽ അറസ്റ്റിലായത്.ചേ പ്പ റ മ്പി ലെ ആ ല വ ള പ്പി ൽ അ ശ്വ ന്ത് (22), പ റ ശി നി ക്ക ട വ് ത ലു വി ലെ ബി നോ യ് (22), പൂ മം ഗ ല ത്തെ മ ഠ ത്തും പൊ യി ൽ ജി നേ ഷ് (22), കു റു മാ ത്തൂ രി ലെ വൈ ഷ്ണ വ് (22) എ ന്നി വ രെ യാ ണ് ത ളി പ്പ റ മ്പ് എ സ്ഐ കെ. പി. ഷൈ നി ന്റെ നേ തൃ ത്വ ത്തി ൽ അ റ സ്റ്റ് ചെ യ്ത ത്.സ്വന്തം രാഷ്ട്രീയം അടിച്ചേല്പ്പിക്കാന് അധികാരമില്ല, നിലപാട് പ്രകോപനപരം, ഗവർണർക്കെതിരെ എൽഡിഎഫ്! സംസ്ഥാനമാകെ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് ഇവർ കവർച്ച നടത്തിയത്.ക്വാർട്ടേഴ്സുകൾ വീടുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് താമസിക്കുന്ന ബംഗാൾ, ബിഹാർ, ഒഡിഷ, ആസാം, കർണാടക, തമിഴ്നാട് എന്നിവടങ്ങളിലെ തൊ ഴി ലാ ളി ക ൾ താ മ സി ക്കു ന്ന ക്വാ ർ ട്ടേ ഴ്സു ക ളി ലാ ണ് ഇ വ ർ ക വ ർ ച്ച ന ട ത്തി വ ന്നി രു ന്ന ത്.മൊ ബൈ ൽ ഫോ ണു ക ളും ബൈ ക്കും ഉ ൾ പ്പെ ടെ ഇ രു പ തി ലേ റെ ക വ ർ ച്ച ക ൾ ഇ വ രു ടെ നേ തൃ ത്വ ത്തി ൽ ന ട ത്തി യ താ യി പോ ലീ സ് പ റ ഞ്ഞു.ഇതുകൂ ടാ തെ നി ർ മാ ണം ന ട ക്കു ന്ന വീ ടു ക ളി ൽ നി ന്നും നി ർ മാ ണ സാ മ ഗ്ര ഹി ക ൾ ഇ വ ർ ക വ ർ ച്ച ന ട ത്തു ന്ന തും പ തി വാ ണ്. മോ ഷ ണം ന ട ത്തി അ ടി പൊ ളി ജീ വി തം ന യി ച്ചു വ രി ക യാ യി രു ന്നു യുവാക്കൾ.തൃശൂർ, ധ ർ മ്മ ശാ ല, പ റ ശി നി ക്ക ട വ് എ ന്നി വി ട ങ്ങ ളി ൽ നി ന്നാ ണ് മോഷണസംഘത്തെപി ടി കൂ ടി യ ത്.എ എ സ് ഐ മാ രാ യ ടോ മി, ച ന്ദ്ര ൻ, എ ജി അ ബ്ദു ൾ റൗ ഫ്, സീ നി യ ർ സി പി ഒ സ്നേ ഹേ ഷ്, ബി നേ ഷ് എ ന്നി വ രും അ ന്വേ ഷ ണത്തിൽ പങ്കെടുത്തു.പ്രതികളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു
മറുനാടൻ തൊഴിലാളികളെ കൊള്ളയടിച്ച് ആർഭാട ജീവിതം: കണ്ണൂരിൽ യുവാക്കളെ പിടികൂടി
https://malayalam.oneindia.com/news/kannur/youth-arrested-in-kannur-over-robbery-240409.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: തളിപ്പറമ്പിൽ മറുനാടൻ തൊഴിലാളികളെ കൊള്ളയടിക്കുന്ന യുവാക്കളുടെ സംഘത്തെ പോലീസ് പിടികൂടി.ബംഗാളി തൊ ഴി ലാ ളി ക ളു ടെ ക്വാ ർ ട്ടേ ഴ്സു ക ൾ കേ ന്ദ്രീ ക രി ച്ച് ക വ ർ ച്ച ന ട ത്തു ന്ന നാ ലം ഗ സം ഘമാണ് തളിപ്പറമ്പിൽ അറസ്റ്റിലായത്.ചേ പ്പ റ മ്പി ലെ ആ ല വ ള പ്പി ൽ അ ശ്വ ന്ത് (22), പ റ ശി നി ക്ക ട വ് ത ലു വി ലെ ബി നോ യ് (22), പൂ മം ഗ ല ത്തെ മ ഠ ത്തും പൊ യി ൽ ജി നേ ഷ് (22), കു റു മാ ത്തൂ രി ലെ വൈ ഷ്ണ വ് (22) എ ന്നി വ രെ യാ ണ് ത ളി പ്പ റ മ്പ് എ സ്ഐ കെ. പി. ഷൈ നി ന്റെ നേ തൃ ത്വ ത്തി ൽ അ റ സ്റ്റ് ചെ യ്ത ത്.സ്വന്തം രാഷ്ട്രീയം അടിച്ചേല്പ്പിക്കാന് അധികാരമില്ല, നിലപാട് പ്രകോപനപരം, ഗവർണർക്കെതിരെ എൽഡിഎഫ്! സംസ്ഥാനമാകെ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് ഇവർ കവർച്ച നടത്തിയത്.ക്വാർട്ടേഴ്സുകൾ വീടുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് താമസിക്കുന്ന ബംഗാൾ, ബിഹാർ, ഒഡിഷ, ആസാം, കർണാടക, തമിഴ്നാട് എന്നിവടങ്ങളിലെ തൊ ഴി ലാ ളി ക ൾ താ മ സി ക്കു ന്ന ക്വാ ർ ട്ടേ ഴ്സു ക ളി ലാ ണ് ഇ വ ർ ക വ ർ ച്ച ന ട ത്തി വ ന്നി രു ന്ന ത്.മൊ ബൈ ൽ ഫോ ണു ക ളും ബൈ ക്കും ഉ ൾ പ്പെ ടെ ഇ രു പ തി ലേ റെ ക വ ർ ച്ച ക ൾ ഇ വ രു ടെ നേ തൃ ത്വ ത്തി ൽ ന ട ത്തി യ താ യി പോ ലീ സ് പ റ ഞ്ഞു.ഇതുകൂ ടാ തെ നി ർ മാ ണം ന ട ക്കു ന്ന വീ ടു ക ളി ൽ നി ന്നും നി ർ മാ ണ സാ മ ഗ്ര ഹി ക ൾ ഇ വ ർ ക വ ർ ച്ച ന ട ത്തു ന്ന തും പ തി വാ ണ്. മോ ഷ ണം ന ട ത്തി അ ടി പൊ ളി ജീ വി തം ന യി ച്ചു വ രി ക യാ യി രു ന്നു യുവാക്കൾ.തൃശൂർ, ധ ർ മ്മ ശാ ല, പ റ ശി നി ക്ക ട വ് എ ന്നി വി ട ങ്ങ ളി ൽ നി ന്നാ ണ് മോഷണസംഘത്തെപി ടി കൂ ടി യ ത്.എ എ സ് ഐ മാ രാ യ ടോ മി, ച ന്ദ്ര ൻ, എ ജി അ ബ്ദു ൾ റൗ ഫ്, സീ നി യ ർ സി പി ഒ സ്നേ ഹേ ഷ്, ബി നേ ഷ് എ ന്നി വ രും അ ന്വേ ഷ ണത്തിൽ പങ്കെടുത്തു.പ്രതികളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു ### Headline : മറുനാടൻ തൊഴിലാളികളെ കൊള്ളയടിച്ച് ആർഭാട ജീവിതം: കണ്ണൂരിൽ യുവാക്കളെ പിടികൂടി
81
ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസിനുള്ളില് മുതിര്ന്ന നേതാക്കളുടെ പോര് ശക്തമാകുന്നു.സംസ്ഥാന സര്ക്കാരിനെതിരെ തെരുവില് ഇറങ്ങുമെന്നാണ് ജോതിരാദിത്യ സിന്ധ്യയുടെ ഭീഷണി.എന്നാല് അദ്ദേഹം തെരുവില് ഇറങ്ങി പ്രതിഷേധിക്കട്ടെയെന്നായിരുന്നു കമല്നാഥിന്റെ മറുപടി.അതേസമയം സിന്ധ്യ പാര്ട്ടിക്കുള്ളില് കലാപക്കൊടി ഉയര്ത്തുന്നതിന് രണ്ട് കാരണമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്ഗ്രസ്.ഗുണയില് തോറ്റ സിന്ധ്യ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില് നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് ആവശ്യമാണ്.മറ്റൊന്ന് സംസ്ഥാന അധ്യക്ഷ പദവിയാണ്.കമല്നാഥ് ഒഴിഞ്ഞാല് ആ പദവി സിന്ധ്യ ആവശ്യപ്പെടുന്നുണ്ട്.പാര്ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നാല് സമ്മര്ദത്തിലൂടെ ഈ രണ്ട് കാര്യങ്ങളും സിന്ധ്യക്ക് നേടാന് കഴിയും.എന്നാല് സമ്മര്ദത്തിന് വഴങ്ങാന് കമല്നാഥ് തയ്യാറല്ല.കാര്ഷിക വായ്പ പൂര്ണമായും എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില് സര്ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു സിന്ധ്യ പറഞ്ഞു.സിന്ധ്യ പ്രക്ഷോഭം സംഘടിപ്പിക്കാന് സ്വാതന്ത്ര്യമുണ്ടെന്നും, അദ്ദേഹം അതുമായി മുന്നോട്ട് പോകട്ടെയെന്നുമായിരുന്നു കമല്നാഥിന്റെ മറുപടി.കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള് പാലിക്കാതിരിക്കുന്നത് അസാധ്യമായ കാര്യമാണ്.സര്ക്കാരിന് അത് നടപ്പാക്കാന് ബാധ്യതയുണ്ട്.അതല്ലെങ്കില് സര്ക്കാരിനെതിരെ സമരം നടത്തുമെന്നും സിന്ധ്യ വ്യക്തമാക്കി.നേരത്തെ കമല്നാഥ് സര്ക്കാരിലെ മന്ത്രി ഗോവിന്ദ് സിംഗും ചില പ്രശ്നങ്ങള് കാരണം കര്ഷക വായ്പ എഴുതി തള്ളുന്നത് വൈകിയെന്ന് സമ്മതിച്ചിരുന്നു.അതേസമയം കോണ്ഗ്രസിന്റെ പ്രകടനപത്രിക അഞ്ച് വര്ഷത്തേക്കുള്ളതാണെന്നും, ഇതുവരെ അത് പൂര്ത്തിയായിട്ടില്ലെന്നും സിന്ധ്യക്കുള്ള മറുപടിയായി കമല്നാഥ് പറഞ്ഞു.ഇതിനിടെ ഗസ്റ്റ് അധ്യാപകരുടെ സ്ഥിരം നിയമനത്തെ കുറിച്ചുള്ള കാര്യങ്ങളും സിന്ധ്യ ഉന്നയിച്ചിട്ടുണ്ട്.ഇതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്
മധ്യപ്രദേശ് സര്ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിന്ധ്യ... ധൈര്യമായിട്ട് ഇറങ്ങാമെന്ന് കമല്നാഥ്
https://malayalam.oneindia.com/news/india/scindia-says-will-make-an-agitation-against-mp-govt-kamal-nath-responds-242146.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസിനുള്ളില് മുതിര്ന്ന നേതാക്കളുടെ പോര് ശക്തമാകുന്നു.സംസ്ഥാന സര്ക്കാരിനെതിരെ തെരുവില് ഇറങ്ങുമെന്നാണ് ജോതിരാദിത്യ സിന്ധ്യയുടെ ഭീഷണി.എന്നാല് അദ്ദേഹം തെരുവില് ഇറങ്ങി പ്രതിഷേധിക്കട്ടെയെന്നായിരുന്നു കമല്നാഥിന്റെ മറുപടി.അതേസമയം സിന്ധ്യ പാര്ട്ടിക്കുള്ളില് കലാപക്കൊടി ഉയര്ത്തുന്നതിന് രണ്ട് കാരണമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്ഗ്രസ്.ഗുണയില് തോറ്റ സിന്ധ്യ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില് നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് ആവശ്യമാണ്.മറ്റൊന്ന് സംസ്ഥാന അധ്യക്ഷ പദവിയാണ്.കമല്നാഥ് ഒഴിഞ്ഞാല് ആ പദവി സിന്ധ്യ ആവശ്യപ്പെടുന്നുണ്ട്.പാര്ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നാല് സമ്മര്ദത്തിലൂടെ ഈ രണ്ട് കാര്യങ്ങളും സിന്ധ്യക്ക് നേടാന് കഴിയും.എന്നാല് സമ്മര്ദത്തിന് വഴങ്ങാന് കമല്നാഥ് തയ്യാറല്ല.കാര്ഷിക വായ്പ പൂര്ണമായും എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില് സര്ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു സിന്ധ്യ പറഞ്ഞു.സിന്ധ്യ പ്രക്ഷോഭം സംഘടിപ്പിക്കാന് സ്വാതന്ത്ര്യമുണ്ടെന്നും, അദ്ദേഹം അതുമായി മുന്നോട്ട് പോകട്ടെയെന്നുമായിരുന്നു കമല്നാഥിന്റെ മറുപടി.കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള് പാലിക്കാതിരിക്കുന്നത് അസാധ്യമായ കാര്യമാണ്.സര്ക്കാരിന് അത് നടപ്പാക്കാന് ബാധ്യതയുണ്ട്.അതല്ലെങ്കില് സര്ക്കാരിനെതിരെ സമരം നടത്തുമെന്നും സിന്ധ്യ വ്യക്തമാക്കി.നേരത്തെ കമല്നാഥ് സര്ക്കാരിലെ മന്ത്രി ഗോവിന്ദ് സിംഗും ചില പ്രശ്നങ്ങള് കാരണം കര്ഷക വായ്പ എഴുതി തള്ളുന്നത് വൈകിയെന്ന് സമ്മതിച്ചിരുന്നു.അതേസമയം കോണ്ഗ്രസിന്റെ പ്രകടനപത്രിക അഞ്ച് വര്ഷത്തേക്കുള്ളതാണെന്നും, ഇതുവരെ അത് പൂര്ത്തിയായിട്ടില്ലെന്നും സിന്ധ്യക്കുള്ള മറുപടിയായി കമല്നാഥ് പറഞ്ഞു.ഇതിനിടെ ഗസ്റ്റ് അധ്യാപകരുടെ സ്ഥിരം നിയമനത്തെ കുറിച്ചുള്ള കാര്യങ്ങളും സിന്ധ്യ ഉന്നയിച്ചിട്ടുണ്ട്.ഇതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട് ### Headline : മധ്യപ്രദേശ് സര്ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിന്ധ്യ... ധൈര്യമായിട്ട് ഇറങ്ങാമെന്ന് കമല്നാഥ്
82
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്ക് ഗോവയിലെ കർട്ടോറിം സ്വദേശിയായ ജെസ്സൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും.29 കാരനായ ജെസ്സൽ ഡെംപോ സ്പോർട്ടിംഗ് ക്ലബിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തുന്നത്.2018-19 വർഷം പഞ്ചാബിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസ്സെൽ.ടൂർണമെന്റിൽ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു.പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന വൈവിധ്യമാർന്ന കളിക്കാരനായ ജെസ്സൽ മുമ്പ് സാൽഗോക്കർ, എഫ്സി പൂനെ, ഡെംപോ എസ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്, ഒപ്പം സന്തോഷ് ട്രോഫി പോലുള്ള ടൂർണമെന്റുകളിലെ അനുഭവവും ഐഎസ്എല്ലിൽ ആദ്യമായി കളിക്കുന്ന ജെസ്സെലിന് കരുത്തേകും."ഇന്ത്യൻ സൂപ്പർ ലീഗിലെ എന്റെ അരങ്ങേറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന്", ജെസ്സൽ കാർനെറോ അഭിപ്രായപ്പെട്ടു."ഇത് എന്റെ ഫുട്ബോൾ കരിയറിലെ ഒരു വഴിത്തിരിവാകും, ഒപ്പം ക്ലബിനൊപ്പം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു സീസണിനായി ഞാൻ കാത്തിരിക്കുകയാണ്.ടീമിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി എന്റെ കഴിവുകളിൽ മികച്ച രീതിയിൽ പുറത്തെടുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു." ജെസ്സെൽ പറഞ്ഞു."കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒരു കാതലായ കൂട്ടി ചേർക്കലാണ് ജെസ്സലിന്റേത്.പ്രതിരോധത്തിൽ അദ്ദേഹം തീർച്ചയായും ടീമിന് ഒരു സ്വത്താകും.അദ്ദേഹം ടീമിലേക്ക് എത്തുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു", കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറയുന്നു
സന്തോഷ് ട്രോഫി-ഗോവ ടീം ക്യാപ്റ്റൻ ആയിരുന്ന ജെസ്സെൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ
https://www.malayalamexpress.in/archives/758942/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്ക് ഗോവയിലെ കർട്ടോറിം സ്വദേശിയായ ജെസ്സൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും.29 കാരനായ ജെസ്സൽ ഡെംപോ സ്പോർട്ടിംഗ് ക്ലബിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തുന്നത്.2018-19 വർഷം പഞ്ചാബിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസ്സെൽ.ടൂർണമെന്റിൽ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു.പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന വൈവിധ്യമാർന്ന കളിക്കാരനായ ജെസ്സൽ മുമ്പ് സാൽഗോക്കർ, എഫ്സി പൂനെ, ഡെംപോ എസ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്, ഒപ്പം സന്തോഷ് ട്രോഫി പോലുള്ള ടൂർണമെന്റുകളിലെ അനുഭവവും ഐഎസ്എല്ലിൽ ആദ്യമായി കളിക്കുന്ന ജെസ്സെലിന് കരുത്തേകും."ഇന്ത്യൻ സൂപ്പർ ലീഗിലെ എന്റെ അരങ്ങേറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന്", ജെസ്സൽ കാർനെറോ അഭിപ്രായപ്പെട്ടു."ഇത് എന്റെ ഫുട്ബോൾ കരിയറിലെ ഒരു വഴിത്തിരിവാകും, ഒപ്പം ക്ലബിനൊപ്പം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു സീസണിനായി ഞാൻ കാത്തിരിക്കുകയാണ്.ടീമിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി എന്റെ കഴിവുകളിൽ മികച്ച രീതിയിൽ പുറത്തെടുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു." ജെസ്സെൽ പറഞ്ഞു."കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒരു കാതലായ കൂട്ടി ചേർക്കലാണ് ജെസ്സലിന്റേത്.പ്രതിരോധത്തിൽ അദ്ദേഹം തീർച്ചയായും ടീമിന് ഒരു സ്വത്താകും.അദ്ദേഹം ടീമിലേക്ക് എത്തുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു", കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറയുന്നു ### Headline : സന്തോഷ് ട്രോഫി-ഗോവ ടീം ക്യാപ്റ്റൻ ആയിരുന്ന ജെസ്സെൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ
83
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്ത് സമരം ചെയ്യുന്ന നാട്ടുകാർക്ക് പിന്തുണയുമായി സിപഎം മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്.എന്നാൽ വൈകിട്ട് സമരഭൂമിയിലെത്തിയ വിഎസിനെ പോലീസ് തടയുകയായിരുന്നു.പോലീസ് തടഞ്ഞതോടെ സമരക്കാരെ നേരിൽ കാണാൻ കഴിയാതെ വിഎസ് മടങ്ങി.പുനരധിവാസപാക്കേജ് ഉള്പ്പെടെയുള്ള വാഗ്ദാനങ്ങള് സര്ക്കാര് നിറവേറ്റിയില്ലെന്നാരോപിച്ചാണ് കഴിഞ്ഞദിവസം മുതൽ മത്സ്യത്തൊഴിലാലികൾ സമരം തുടങ്ങിയത്.ഇതോടെ തുറമുഖനിര്മാണം തടസപ്പെട്ടിരിക്കുകയാണ്.സംഘര്ഷ സാധ്യത കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് വിഎസ് അച്യുതാനന്ദൻ അറിയിച്ചു.വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടു കരാര് ഒപ്പിടുന്നതിന് മുമ്പ് തന്നെ വിവാദങ്ങള് ആരംഭിച്ചിരുന്നു.കഴിഞ്ഞ യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് കരാര് ഒപ്പിട്ടത്തിനു ശേഷവും ഓരോ ഘട്ടത്തിലും വിഴിഞ്ഞം തുറമുഖ പദ്ധതി ചര്ച്ചയായതും ഇതേ വിവാദങ്ങള്കൊണ്ടു തന്നെയായിരുന്നു.ഒക്ടോബറില് സിഎജികരട് റിപ്പോര്ട്ട് ചോരുകയും അതില് കരാര് സംസ്ഥാനത്തിന് നഷ്ടമാണെന്നും നേട്ടമുള്ളത് അദാനി ഗ്രൂപ്പിന് മാത്രമാണെന്നുമുള്ള വിവരങ്ങള് വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഉയര്ന്നുകേട്ടിരുന്നു.ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കരാറിനെ രൂക്ഷമായി വിമര്ശിച്ചിരുന്നവരായിരുന്നു അന്നത്തെ പ്രതിപക്ഷമായ എല്ഡിഎഫ്.തങ്ങള് ഭരണത്തില് വന്നാല് കരാറില് മാറ്റങ്ങള് കൊണ്ടുവരുമെന്നായിരുന്നു എല്ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനവും.എന്നാല് പിണറായി വിജയന്റെ നേതൃത്വത്തില് ഇടതുപക്ഷ സര്ക്കാര് അധികാരത്തില് വന്നശേഷം നിലവിലുള്ള കരാര് അതേപടി നിലനില്ത്താനാണ് ശ്രമിച്ചത്.മുമ്പു കരാറിനെ എതിര്ത്തിരുന്ന തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന് എന്നിവര് ഉള്പ്പെടെയുള്ള പ്രമുഖരും മൗനമായി.അന്നും ഇന്നും ഒരു പോലെ കരാറിനെ എതിര്ക്കുന്നതു വിഎസ് അച്യുതാനന്ദന് മാത്രമാണ്
വിഴിഞ്ഞം തുറമുഖ പ്രദേശത്തെ സമരത്തിന് പിന്തുണയുമായി വിഎസ്; പക്ഷേ... പോലീസ് തടഞ്ഞു
https://malayalam.oneindia.com/news/kerala/vs-achuthananthan-visited-vizhinjam-but-police-blocked-184411.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്ത് സമരം ചെയ്യുന്ന നാട്ടുകാർക്ക് പിന്തുണയുമായി സിപഎം മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്.എന്നാൽ വൈകിട്ട് സമരഭൂമിയിലെത്തിയ വിഎസിനെ പോലീസ് തടയുകയായിരുന്നു.പോലീസ് തടഞ്ഞതോടെ സമരക്കാരെ നേരിൽ കാണാൻ കഴിയാതെ വിഎസ് മടങ്ങി.പുനരധിവാസപാക്കേജ് ഉള്പ്പെടെയുള്ള വാഗ്ദാനങ്ങള് സര്ക്കാര് നിറവേറ്റിയില്ലെന്നാരോപിച്ചാണ് കഴിഞ്ഞദിവസം മുതൽ മത്സ്യത്തൊഴിലാലികൾ സമരം തുടങ്ങിയത്.ഇതോടെ തുറമുഖനിര്മാണം തടസപ്പെട്ടിരിക്കുകയാണ്.സംഘര്ഷ സാധ്യത കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് വിഎസ് അച്യുതാനന്ദൻ അറിയിച്ചു.വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടു കരാര് ഒപ്പിടുന്നതിന് മുമ്പ് തന്നെ വിവാദങ്ങള് ആരംഭിച്ചിരുന്നു.കഴിഞ്ഞ യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് കരാര് ഒപ്പിട്ടത്തിനു ശേഷവും ഓരോ ഘട്ടത്തിലും വിഴിഞ്ഞം തുറമുഖ പദ്ധതി ചര്ച്ചയായതും ഇതേ വിവാദങ്ങള്കൊണ്ടു തന്നെയായിരുന്നു.ഒക്ടോബറില് സിഎജികരട് റിപ്പോര്ട്ട് ചോരുകയും അതില് കരാര് സംസ്ഥാനത്തിന് നഷ്ടമാണെന്നും നേട്ടമുള്ളത് അദാനി ഗ്രൂപ്പിന് മാത്രമാണെന്നുമുള്ള വിവരങ്ങള് വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഉയര്ന്നുകേട്ടിരുന്നു.ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കരാറിനെ രൂക്ഷമായി വിമര്ശിച്ചിരുന്നവരായിരുന്നു അന്നത്തെ പ്രതിപക്ഷമായ എല്ഡിഎഫ്.തങ്ങള് ഭരണത്തില് വന്നാല് കരാറില് മാറ്റങ്ങള് കൊണ്ടുവരുമെന്നായിരുന്നു എല്ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനവും.എന്നാല് പിണറായി വിജയന്റെ നേതൃത്വത്തില് ഇടതുപക്ഷ സര്ക്കാര് അധികാരത്തില് വന്നശേഷം നിലവിലുള്ള കരാര് അതേപടി നിലനില്ത്താനാണ് ശ്രമിച്ചത്.മുമ്പു കരാറിനെ എതിര്ത്തിരുന്ന തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന് എന്നിവര് ഉള്പ്പെടെയുള്ള പ്രമുഖരും മൗനമായി.അന്നും ഇന്നും ഒരു പോലെ കരാറിനെ എതിര്ക്കുന്നതു വിഎസ് അച്യുതാനന്ദന് മാത്രമാണ് ### Headline : വിഴിഞ്ഞം തുറമുഖ പ്രദേശത്തെ സമരത്തിന് പിന്തുണയുമായി വിഎസ്; പക്ഷേ... പോലീസ് തടഞ്ഞു
84
റസല്യൂഷൻ ക്വാഡ് ക്യാമറ സ്മാർട് ഫോൺ ആണ് റിയൽമി എക്സ് ടി.റിയൽമിയുടെ പ്രീമിയം പരമ്പരയിലെ എക്സ് ടി ഇമേജിങ്ങിൽ വൻ കുതിച്ചുചാട്ടമാണ് നടത്തുക.എക്സ് ടി ഇന്നു മുതൽ വിപണിയിൽ ലഭ്യമാകും.ക്വാഡ് ക്യാമറയിലെ ഫോർ ഇൻ വൺ പിക്സൽ ബിന്നിങ്, കൂടുതൽ അളവിലും വേഗത്തിലും പ്രകാശം കടത്തിവിടുന്ന എഫ്/1.8 വലിപ്പമുള്ള അപ്പെർച്ചർ, കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്ലാരിറ്റി നൽകുന്ന 6പി ലെൻസ് എന്നിവ എക്സ് ടി ഫോണിന്റെ പ്രത്യേകതകളാണ്.2.3 ജിഗാഹെട്സ് സിപിയു സഹിതം 10 എൻ എം ഒക്ടാകോർ സ്നാപ്ഡ്രാഗൺ 712 എഐഇ പ്രൊസസർ റിയൽമി എക്സ് ടിക്ക് കൂടുതൽ വേഗവും കരുത്തും പകരുന്നു.തേർഡ് ജെൻ എഐ എൻജിൻ ഹാൻഡ്സെറ്റിന്റെ വേഗവും കൃത്യതയും വർധിപ്പിക്കുന്നു.ക്വാൽകോം, അഡ്രിനോ, 616 ജിപിയു എന്നിവ ഗെയിം, എന്റർടെയിൻമെന്റ് എന്നിവയിൽ ഉപയോക്താക്കൾക്ക് അസാമാന്യ പ്രകടനം ഉറപ്പുവരുത്തും.3ഡി കർവ് ഗ്ലാസോടു കൂടിയ പിൻ ഡിസൈൻ ഗോറില്ല ഗ്ലാസ് സാങ്കേതികതയാൽ വികസിപ്പിച്ചതിനാൽ തന്നെ ഭ്രമിപ്പിക്കുന്ന ഭംഗിയാണ് ഫോണിന് സമ്മാനിക്കുന്നത്.ഫുൾ സ്ക്രീനും സൂപ്പർ അമോലെഡ് ഡ്യൂ ഡ്രോപ് സാങ്കേതികതയും അതിവിശിഷ്ടമായ ഡിസ്പ്ലേ, 92.1 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ എന്നിവ സമ്മാനിക്കും.പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള പണം ഉദ്യോ ഗസ്ഥരിലും യുഡിഎഫ് നേതാക്കളിലും നിന്ന് ഈടാക്കണം; ഡിവൈഎഫ്ഐ
രാജ്യത്തെ ആദ്യ 64 മെഗാപിക്സൽ ഫോണുമായി റിയൽമി
https://www.malayalamexpress.in/archives/811982/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : റസല്യൂഷൻ ക്വാഡ് ക്യാമറ സ്മാർട് ഫോൺ ആണ് റിയൽമി എക്സ് ടി.റിയൽമിയുടെ പ്രീമിയം പരമ്പരയിലെ എക്സ് ടി ഇമേജിങ്ങിൽ വൻ കുതിച്ചുചാട്ടമാണ് നടത്തുക.എക്സ് ടി ഇന്നു മുതൽ വിപണിയിൽ ലഭ്യമാകും.ക്വാഡ് ക്യാമറയിലെ ഫോർ ഇൻ വൺ പിക്സൽ ബിന്നിങ്, കൂടുതൽ അളവിലും വേഗത്തിലും പ്രകാശം കടത്തിവിടുന്ന എഫ്/1.8 വലിപ്പമുള്ള അപ്പെർച്ചർ, കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്ലാരിറ്റി നൽകുന്ന 6പി ലെൻസ് എന്നിവ എക്സ് ടി ഫോണിന്റെ പ്രത്യേകതകളാണ്.2.3 ജിഗാഹെട്സ് സിപിയു സഹിതം 10 എൻ എം ഒക്ടാകോർ സ്നാപ്ഡ്രാഗൺ 712 എഐഇ പ്രൊസസർ റിയൽമി എക്സ് ടിക്ക് കൂടുതൽ വേഗവും കരുത്തും പകരുന്നു.തേർഡ് ജെൻ എഐ എൻജിൻ ഹാൻഡ്സെറ്റിന്റെ വേഗവും കൃത്യതയും വർധിപ്പിക്കുന്നു.ക്വാൽകോം, അഡ്രിനോ, 616 ജിപിയു എന്നിവ ഗെയിം, എന്റർടെയിൻമെന്റ് എന്നിവയിൽ ഉപയോക്താക്കൾക്ക് അസാമാന്യ പ്രകടനം ഉറപ്പുവരുത്തും.3ഡി കർവ് ഗ്ലാസോടു കൂടിയ പിൻ ഡിസൈൻ ഗോറില്ല ഗ്ലാസ് സാങ്കേതികതയാൽ വികസിപ്പിച്ചതിനാൽ തന്നെ ഭ്രമിപ്പിക്കുന്ന ഭംഗിയാണ് ഫോണിന് സമ്മാനിക്കുന്നത്.ഫുൾ സ്ക്രീനും സൂപ്പർ അമോലെഡ് ഡ്യൂ ഡ്രോപ് സാങ്കേതികതയും അതിവിശിഷ്ടമായ ഡിസ്പ്ലേ, 92.1 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ എന്നിവ സമ്മാനിക്കും.പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള പണം ഉദ്യോ ഗസ്ഥരിലും യുഡിഎഫ് നേതാക്കളിലും നിന്ന് ഈടാക്കണം; ഡിവൈഎഫ്ഐ ### Headline : രാജ്യത്തെ ആദ്യ 64 മെഗാപിക്സൽ ഫോണുമായി റിയൽമി
85
പുഴകടന്ന് പ്രിയങ്കയെത്തുന്നു; പ്രിയങ്കാ ഗാന്ധിയുടെ ഗംഗാപ്രയാണത്തിന് തുടക്കമായി 18, 2019, 11:53 ഉൾക്കടലിൽ ബോട്ടിന്റെ എഞ്ചിൻ നിലച്ചു; മത്സ്യത്തൊഴിലാളികൾ കുടുങ്ങി, രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും!! 2, 2019, 20:04 വേമ്പനാട്ട് കായലില് അതിവേഗ ബോട്ട് സര്വ്വീസ്;പ്രതിഷേധിച്ച് ഉള്നാടന് മത്സ്യത്തൊഴിലാളികള് 10, 2019, 19:34 സെസിന് പിന്നാലെ യാത്ര ബോട്ടുകളുടെ നിരക്കും ഉയർത്തുന്നു; കു റ ഞ്ഞ നി ര ക്ക് ആറ് രൂപയാകും!! 1, 2019, 20:28 മുനമ്പം മനുഷ്യക്കടത്ത്; ബോട്ടിലുള്ള 80 പേരെ തിരിച്ചറിഞ്ഞു, പോലീസ് സ്വമേധയാ കേസെടുത്തു 24, 2019, 08:06 അമിത ചാർജ്ജ് ഈടാക്കുന്നു: ബോട്ട് യൂണിയനുകളുടെ പ്രതിഷേധം, മണിക്കൂറിന് സവാരിക്ക് നിരക്ക് 600 രൂപ 18, 2019, 14:43 മുനമ്പം മനുഷ്യക്കടത്ത്; സംഘം കടന്നത് ക്രിസ്മത് ദ്വീപിലേക്കെന്ന് സൂചന, ഒന്നിൽ കൂടുതൽ ബോട്ടുകൾ? 15, 2019, 11:15 മുനമ്പം കേന്ദ്രികരിച്ചുള്ള മനുഷ്യക്കടത്തില് ദുരുഹതകളേറെ: മാല്യങ്കരയിലും ചെറായിയിലും ബാഗുകള് 15, 2019, 09:45 കോഴിക്കോട് ബോട്ട് മറിഞ്ഞ് വലയില് കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു: അപകടം വെള്ളയില് പുതിയ തീരത്ത് 11, 2019, 10:49 ചേറ്റുവ പുഴയില് വഞ്ചിമറിഞ്ഞ് യുവ എന്ജിനീയര് മരിച്ചു; ഒരാളുടെ നില ഗുരുതരം!! 24, 2018, 23:39 കുട്ടനാടന് സൗന്ദര്യം ആസ്വദിക്കാന് ജലഗതാഗത വകുപ്പിന്റെ പ്രത്യേക ബോട്ട് സര്വ്വീസ്
ബോട്ട്: Latest ബോട്ട്
https://malayalam.oneindia.com/topic/%E0%B4%AC%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പുഴകടന്ന് പ്രിയങ്കയെത്തുന്നു; പ്രിയങ്കാ ഗാന്ധിയുടെ ഗംഗാപ്രയാണത്തിന് തുടക്കമായി 18, 2019, 11:53 ഉൾക്കടലിൽ ബോട്ടിന്റെ എഞ്ചിൻ നിലച്ചു; മത്സ്യത്തൊഴിലാളികൾ കുടുങ്ങി, രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും!! 2, 2019, 20:04 വേമ്പനാട്ട് കായലില് അതിവേഗ ബോട്ട് സര്വ്വീസ്;പ്രതിഷേധിച്ച് ഉള്നാടന് മത്സ്യത്തൊഴിലാളികള് 10, 2019, 19:34 സെസിന് പിന്നാലെ യാത്ര ബോട്ടുകളുടെ നിരക്കും ഉയർത്തുന്നു; കു റ ഞ്ഞ നി ര ക്ക് ആറ് രൂപയാകും!! 1, 2019, 20:28 മുനമ്പം മനുഷ്യക്കടത്ത്; ബോട്ടിലുള്ള 80 പേരെ തിരിച്ചറിഞ്ഞു, പോലീസ് സ്വമേധയാ കേസെടുത്തു 24, 2019, 08:06 അമിത ചാർജ്ജ് ഈടാക്കുന്നു: ബോട്ട് യൂണിയനുകളുടെ പ്രതിഷേധം, മണിക്കൂറിന് സവാരിക്ക് നിരക്ക് 600 രൂപ 18, 2019, 14:43 മുനമ്പം മനുഷ്യക്കടത്ത്; സംഘം കടന്നത് ക്രിസ്മത് ദ്വീപിലേക്കെന്ന് സൂചന, ഒന്നിൽ കൂടുതൽ ബോട്ടുകൾ? 15, 2019, 11:15 മുനമ്പം കേന്ദ്രികരിച്ചുള്ള മനുഷ്യക്കടത്തില് ദുരുഹതകളേറെ: മാല്യങ്കരയിലും ചെറായിയിലും ബാഗുകള് 15, 2019, 09:45 കോഴിക്കോട് ബോട്ട് മറിഞ്ഞ് വലയില് കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു: അപകടം വെള്ളയില് പുതിയ തീരത്ത് 11, 2019, 10:49 ചേറ്റുവ പുഴയില് വഞ്ചിമറിഞ്ഞ് യുവ എന്ജിനീയര് മരിച്ചു; ഒരാളുടെ നില ഗുരുതരം!! 24, 2018, 23:39 കുട്ടനാടന് സൗന്ദര്യം ആസ്വദിക്കാന് ജലഗതാഗത വകുപ്പിന്റെ പ്രത്യേക ബോട്ട് സര്വ്വീസ് ### Headline : ബോട്ട്: Latest ബോട്ട്
86
ഹോണ്ടയുടെ ക്രോസ് ഓവര് മോഡലായ ഡബ്ല്യുആര്വിയിലേക്ക് ഒരംഗം കൂടി കടന്നുവരുന്നു.എസ്, വിഎക്സ് എന്നീ വേരിയന്റുകള്ക്കൊപ്പം' വി' എന്ന വേരിയന്റാണ് നിരത്തുകളില് ഇറക്കാന് പോകുന്നത്.9.95 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില.ഡബ്ല്യുആര്-വിയുടെ എസ്, വിഎക്സ് എന്നീ വേരിയന്റുകള്ക്ക് നടുവിലാണ് വി വേരിയന്റ് സ്ഥാനം പിടിച്ചിരിക്കുന്നത്.എന്നാല്, ഉയര്ന്ന പതിപ്പില് നല്കുന്ന ഫീച്ചറുകള് ഉള്പ്പെടുത്തിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്.എല്ഇഡി ഹെഡ്ലാമ്ബ്, ഡിആര്എല്ലും, ഫോഗ് ലാമ്ബ്, സില്വല് സ്കിഡ് പ്ലേറ്റ് എന്നിവ മുന്ഭാഗങ്ങളില് പുതുമ നല്കും.ഇതിനൊപ്പം ടേണ് ഇന്റിക്കേറ്ററുള്ള റിയര്വ്യൂ മിറര്, ക്രോമിയം ആവരണമുള്ള ഡോര് ഹാന്ഡില്, 16 ഇഞ്ച് അലോയി വീലുകള് എന്നിവയാണ് എക്സ്റ്റീരിയര് അലങ്കരിക്കുന്നത്.ബ്ലാക്ക്-സില്വര് ഫിനീഷിങ്ങാണ് ഇന്റീരിയറിന്.ഏഴ് ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മള്ട്ടി ഫങ്ഷന് സ്റ്റീയറിങ് വീല്, പുഷ് സ്റ്റോപ്പ് സ്റ്റാര്ട്ട് സംവിധാനം , ആറ് സ്പീഡ് മാനുവല് ഗിയര്ബോക്സിനൊപ്പം 1.5 ലിറ്റര് ഡീസല് എന്ജിന് എന്നിവയാണ് ഇതിന്റെ സവിശേഷതകള്.ബ്രി ട്ടീ ഷ് എ ണ്ണ ക്ക പ്പ ല് പി ടി ച്ചെ ടു ക്കാ ന് ഇ റാ നി യ ന് സാ യു ധ ബോ ട്ടു ക ള് ശ്ര മി ച്ച സംഭവത്തെ അപലപിച്ച് യു.എസ്
പുതിയ വി വേരിയന്റ് മോഡല് അവതരിപ്പിച്ച് ഹോണ്ട
https://timeskerala.com/archives/65221
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹോണ്ടയുടെ ക്രോസ് ഓവര് മോഡലായ ഡബ്ല്യുആര്വിയിലേക്ക് ഒരംഗം കൂടി കടന്നുവരുന്നു.എസ്, വിഎക്സ് എന്നീ വേരിയന്റുകള്ക്കൊപ്പം' വി' എന്ന വേരിയന്റാണ് നിരത്തുകളില് ഇറക്കാന് പോകുന്നത്.9.95 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില.ഡബ്ല്യുആര്-വിയുടെ എസ്, വിഎക്സ് എന്നീ വേരിയന്റുകള്ക്ക് നടുവിലാണ് വി വേരിയന്റ് സ്ഥാനം പിടിച്ചിരിക്കുന്നത്.എന്നാല്, ഉയര്ന്ന പതിപ്പില് നല്കുന്ന ഫീച്ചറുകള് ഉള്പ്പെടുത്തിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്.എല്ഇഡി ഹെഡ്ലാമ്ബ്, ഡിആര്എല്ലും, ഫോഗ് ലാമ്ബ്, സില്വല് സ്കിഡ് പ്ലേറ്റ് എന്നിവ മുന്ഭാഗങ്ങളില് പുതുമ നല്കും.ഇതിനൊപ്പം ടേണ് ഇന്റിക്കേറ്ററുള്ള റിയര്വ്യൂ മിറര്, ക്രോമിയം ആവരണമുള്ള ഡോര് ഹാന്ഡില്, 16 ഇഞ്ച് അലോയി വീലുകള് എന്നിവയാണ് എക്സ്റ്റീരിയര് അലങ്കരിക്കുന്നത്.ബ്ലാക്ക്-സില്വര് ഫിനീഷിങ്ങാണ് ഇന്റീരിയറിന്.ഏഴ് ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മള്ട്ടി ഫങ്ഷന് സ്റ്റീയറിങ് വീല്, പുഷ് സ്റ്റോപ്പ് സ്റ്റാര്ട്ട് സംവിധാനം , ആറ് സ്പീഡ് മാനുവല് ഗിയര്ബോക്സിനൊപ്പം 1.5 ലിറ്റര് ഡീസല് എന്ജിന് എന്നിവയാണ് ഇതിന്റെ സവിശേഷതകള്.ബ്രി ട്ടീ ഷ് എ ണ്ണ ക്ക പ്പ ല് പി ടി ച്ചെ ടു ക്കാ ന് ഇ റാ നി യ ന് സാ യു ധ ബോ ട്ടു ക ള് ശ്ര മി ച്ച സംഭവത്തെ അപലപിച്ച് യു.എസ് ### Headline : പുതിയ വി വേരിയന്റ് മോഡല് അവതരിപ്പിച്ച് ഹോണ്ട
87
വയനാട് : കേന്ദ്ര സംസ്ഥാന സര്ക്കാരുകള് സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്ഷത്തെ കാര്ഷിക യന്ത്രവല്ക്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടി യന്ത്രം മുതല് കൊയ്ത്തുമെതിയന്ത്രം വരെയുളള കാര്ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല് 80 ശതമാനം വരെ സബ്സിഡിയോടെ സ്വന്തമാക്കുന്നതിന് കര്ഷകര്ക്കും, കര്ഷകത്തൊഴിലാഴികള്ക്കും, കര്ഷക ഗ്രൂപ്പുകള്ക്കും, സംരംഭകരക്കും ഇപ്പോള് ഓണ്ലൈന് വഴി അപേക്ഷിക്കാം.രജിസ്ട്രേഷന്, യന്ത്രങ്ങള്ക്കു വേണ്ടി അപേക്ഷ സമര്പ്പിക്കല്, ഡീലര്മാരെ തിരഞ്ഞെടുക്കല്, അപേക്ഷയുടെ തല്സ്ഥിതി അറിയല്, സബ്സിഡി ലഭിക്കല് എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്ലൈന് ആയി സംവിധാനം ചെയ്തിരിക്കുന്നതിനാല് ഗുണഭോക്താക്കള്ക്ക് ഇക്കാര്യങ്ങള്ക്കായി സര്ക്കാര് ഓഫീസുകള് കയറിയിറങ്ങേണ്ടതില്ല.പദ്ധതിയില് രജിസ്റ്റര് ചെയ്തിരിക്കുന്ന നിര്മ്മാതാക്കളില് നിന്നും വിതരണക്കാരില് നിന്നും താല്പ്പര്യമുളള യന്ത്രം വിലപേശി സ്വന്തമാക്കുവാനും ഈ പദ്ധതിയില് ഗുണഭോക്താക്കള്ക്ക് അവസരം ലഭിക്കും.നിര്മ്മാതാക്കള്ക്കും വിതരണക്കാര്ക്കും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ഇപ്പോള് അപേക്ഷിക്കാവുന്നതാണ്.പദ്ധതിയുടെ വിശദാംശങ്ങളും രജിസ്റ്റര് ചെയ്ത് അപേക്ഷ സമര്പ്പിക്കുന്നതിനും..എന്ന വെബ്സൈറ്റ് സന്ദര്ശിക്കണം.ആദ്യം അപേക്ഷിക്കുന്നവര്ക്ക് ആദ്യം എന്ന രീതിയില് ആണ് ആനുകൂല്യങ്ങള് ലഭ്യമാക്കുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്ക്കും സഹായങ്ങള്ക്കും വയനാട് ജില്ലയിലെ കൃഷിഭവനുകളിലോ, കണിയാമ്പറ്റ മില്ല്മുക്കിലുളള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് കാര്യാലയത്തിലോ ബന്ധപ്പെടാവുന്നതാണ്.ഫോണ്: 04936 284747, 9383347192 ബിജു മേനോൻ ചിത്രം നാൽപ്പത്തിയൊന്നിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
സബ്സിഡി നിരക്കില് കാര്ഷിക യന്ത്രങ്ങള് ഓണ്ലൈനില് അപേക്ഷിക്കാം
https://www.malayalamexpress.in/archives/881767/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വയനാട് : കേന്ദ്ര സംസ്ഥാന സര്ക്കാരുകള് സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്ഷത്തെ കാര്ഷിക യന്ത്രവല്ക്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടി യന്ത്രം മുതല് കൊയ്ത്തുമെതിയന്ത്രം വരെയുളള കാര്ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല് 80 ശതമാനം വരെ സബ്സിഡിയോടെ സ്വന്തമാക്കുന്നതിന് കര്ഷകര്ക്കും, കര്ഷകത്തൊഴിലാഴികള്ക്കും, കര്ഷക ഗ്രൂപ്പുകള്ക്കും, സംരംഭകരക്കും ഇപ്പോള് ഓണ്ലൈന് വഴി അപേക്ഷിക്കാം.രജിസ്ട്രേഷന്, യന്ത്രങ്ങള്ക്കു വേണ്ടി അപേക്ഷ സമര്പ്പിക്കല്, ഡീലര്മാരെ തിരഞ്ഞെടുക്കല്, അപേക്ഷയുടെ തല്സ്ഥിതി അറിയല്, സബ്സിഡി ലഭിക്കല് എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്ലൈന് ആയി സംവിധാനം ചെയ്തിരിക്കുന്നതിനാല് ഗുണഭോക്താക്കള്ക്ക് ഇക്കാര്യങ്ങള്ക്കായി സര്ക്കാര് ഓഫീസുകള് കയറിയിറങ്ങേണ്ടതില്ല.പദ്ധതിയില് രജിസ്റ്റര് ചെയ്തിരിക്കുന്ന നിര്മ്മാതാക്കളില് നിന്നും വിതരണക്കാരില് നിന്നും താല്പ്പര്യമുളള യന്ത്രം വിലപേശി സ്വന്തമാക്കുവാനും ഈ പദ്ധതിയില് ഗുണഭോക്താക്കള്ക്ക് അവസരം ലഭിക്കും.നിര്മ്മാതാക്കള്ക്കും വിതരണക്കാര്ക്കും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ഇപ്പോള് അപേക്ഷിക്കാവുന്നതാണ്.പദ്ധതിയുടെ വിശദാംശങ്ങളും രജിസ്റ്റര് ചെയ്ത് അപേക്ഷ സമര്പ്പിക്കുന്നതിനും..എന്ന വെബ്സൈറ്റ് സന്ദര്ശിക്കണം.ആദ്യം അപേക്ഷിക്കുന്നവര്ക്ക് ആദ്യം എന്ന രീതിയില് ആണ് ആനുകൂല്യങ്ങള് ലഭ്യമാക്കുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്ക്കും സഹായങ്ങള്ക്കും വയനാട് ജില്ലയിലെ കൃഷിഭവനുകളിലോ, കണിയാമ്പറ്റ മില്ല്മുക്കിലുളള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് കാര്യാലയത്തിലോ ബന്ധപ്പെടാവുന്നതാണ്.ഫോണ്: 04936 284747, 9383347192 ബിജു മേനോൻ ചിത്രം നാൽപ്പത്തിയൊന്നിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി ### Headline : സബ്സിഡി നിരക്കില് കാര്ഷിക യന്ത്രങ്ങള് ഓണ്ലൈനില് അപേക്ഷിക്കാം
88
കാസര്കോട്: രാജ്മോഹന് ഉണ്ണിത്താനെ സ്ഥാനാര്ഥിയാക്കിയതിനു പുറകെ കാസര്കോട് കോണ്ഗ്രസില് ജില്ലാപ്രസിഡന്റിനെതിരെ പടയൊരുക്കം.ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാര്ത്ഥിയെ അംഗീകരിക്കുമെങ്കിലും ഡിഡിസി പ്രസിഡന്റെിനെതിരെ കലാപക്കൊടിയുയര്ത്താന് കാസര്ഗോഡ് ഒരു വിഭാഗം പ്രവര്ത്തകര് രംഗത്തെത്തിയത്.സ്ഥാനാര്ത്ഥി നിര്ണയത്തില് പ്രവര്ത്തകരുടെ വികാരം പാര്ട്ടിയെ അറിയിക്കുന്നതില് ജില്ലാ നേതൃത്വം വീഴ്ച വരുത്തിയെന്നാണ് ഇവരുടെ ആരോപണം.ഡിസിസി അധ്യക്ഷന് ഹക്കീം കുന്നിലിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 ഡിസിസി ഭാരവാഹികള് സംസ്ഥാന ദേശീയ നേതൃത്വത്തിന് കത്ത് നല്കി.ഇതിനിടെ എതിര്പ്പുകള് വകവയ്ക്കാതെ നാളെ മണ്ഡലത്തില് പ്രചാരണം തുടങ്ങുമെന്ന് കോണ്ഗ്രസ് സ്ഥാനാര്ത്ഥി രാജ്മോഹന് ഉണ്ണിത്താന് വ്യക്തമാക്കി.രാജ്മോഹന് ഉണ്ണിത്താനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കള് പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രാദേശിക നേതാക്കളുടേയും പ്രവര്ത്തകരുടേയും വികാരം സംസ്ഥാന ദേശീയ നേതാക്കളെ അറിയിക്കുന്നതില് ഡിസിസി പ്രസിഡന്റ് പരാജയപ്പെട്ടെന്നായിരുന്നു ഇവരുടെ ആരോപണം.ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ മാറ്റാതെ പാര്ട്ടി പ്രവര്ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് കാണിച്ച് സംസ്ഥാന ദേശീയ നേതൃത്വത്തിന് ഇവര് കത്തും നല്കി.എന്നാല് ഇത് സംബന്ധിച്ച് തന്നെ ആരും പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും ഉണ്ണിത്താന് മികച്ച സ്വീകാര്യതയാണ് ജില്ലയിലുള്ളതെന്നുമാണ് ഡിസിസി പ്രസി!ഡന്റ് ഹക്കിം കുന്നേല് പറഞ്ഞു.നേരത്തെ യൂത്ത് കോണ്ഗ്രസ് നേതാവായഹക്കീം കുന്നില് ഡിസിസി അധ്യക്ഷനായെത്തിയമ്പോഴും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു.അതെ സംഘം തന്നെയാണ് ഈ പ്രതിഷേധത്തിന് പിറകില്.വ്യക്തി വിരോധമാണ് ഇവരുടെ പ്രതിഷേധത്തിന് കാരണമെന്നുമാണ് ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവര് പറയുന്നത്.എന്നാല് അന്പതുവര്ഷക്കാലമായി കോണ്ഗ്രസ് രാഷ്ട്രീയത്തിലുള്ള തനിക്കെതിരെ പരാതി ഇല്ലെന്നും നാളെ മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങുമെന്നും ഉണ്ണിത്താന് വ്യക്തമാക്കി.ഇതിനിടെ ഡിസിസി ജനറല് സെക്രട്ടറി അഡ്വ എ ഗോവിന്ദനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില് ബന്ധപ്പെട്ടു.പ്രതിഷേധത്തില് നിന്നും പിന്മാറണമെന്നും പാര്ട്ടിയുമായി സഹകരിക്കണമെന്നും ചെന്നിത്തല അഡ്വ.എ ഗോവിന്ദന് മുന്നറിയിപ്പുനല്കി
ലോക്സഭ തിരഞ്ഞെടുപ്പ്: കാസര്ഗോഡ് ഡിസിസി പ്രസിഡന്റിനെതിരെ പടയൊരുക്കം
https://malayalam.oneindia.com/news/kannur/conspiracy-against-dcc-president-in-kasargod-221410.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാസര്കോട്: രാജ്മോഹന് ഉണ്ണിത്താനെ സ്ഥാനാര്ഥിയാക്കിയതിനു പുറകെ കാസര്കോട് കോണ്ഗ്രസില് ജില്ലാപ്രസിഡന്റിനെതിരെ പടയൊരുക്കം.ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാര്ത്ഥിയെ അംഗീകരിക്കുമെങ്കിലും ഡിഡിസി പ്രസിഡന്റെിനെതിരെ കലാപക്കൊടിയുയര്ത്താന് കാസര്ഗോഡ് ഒരു വിഭാഗം പ്രവര്ത്തകര് രംഗത്തെത്തിയത്.സ്ഥാനാര്ത്ഥി നിര്ണയത്തില് പ്രവര്ത്തകരുടെ വികാരം പാര്ട്ടിയെ അറിയിക്കുന്നതില് ജില്ലാ നേതൃത്വം വീഴ്ച വരുത്തിയെന്നാണ് ഇവരുടെ ആരോപണം.ഡിസിസി അധ്യക്ഷന് ഹക്കീം കുന്നിലിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 ഡിസിസി ഭാരവാഹികള് സംസ്ഥാന ദേശീയ നേതൃത്വത്തിന് കത്ത് നല്കി.ഇതിനിടെ എതിര്പ്പുകള് വകവയ്ക്കാതെ നാളെ മണ്ഡലത്തില് പ്രചാരണം തുടങ്ങുമെന്ന് കോണ്ഗ്രസ് സ്ഥാനാര്ത്ഥി രാജ്മോഹന് ഉണ്ണിത്താന് വ്യക്തമാക്കി.രാജ്മോഹന് ഉണ്ണിത്താനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കള് പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രാദേശിക നേതാക്കളുടേയും പ്രവര്ത്തകരുടേയും വികാരം സംസ്ഥാന ദേശീയ നേതാക്കളെ അറിയിക്കുന്നതില് ഡിസിസി പ്രസിഡന്റ് പരാജയപ്പെട്ടെന്നായിരുന്നു ഇവരുടെ ആരോപണം.ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ മാറ്റാതെ പാര്ട്ടി പ്രവര്ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് കാണിച്ച് സംസ്ഥാന ദേശീയ നേതൃത്വത്തിന് ഇവര് കത്തും നല്കി.എന്നാല് ഇത് സംബന്ധിച്ച് തന്നെ ആരും പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും ഉണ്ണിത്താന് മികച്ച സ്വീകാര്യതയാണ് ജില്ലയിലുള്ളതെന്നുമാണ് ഡിസിസി പ്രസി!ഡന്റ് ഹക്കിം കുന്നേല് പറഞ്ഞു.നേരത്തെ യൂത്ത് കോണ്ഗ്രസ് നേതാവായഹക്കീം കുന്നില് ഡിസിസി അധ്യക്ഷനായെത്തിയമ്പോഴും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു.അതെ സംഘം തന്നെയാണ് ഈ പ്രതിഷേധത്തിന് പിറകില്.വ്യക്തി വിരോധമാണ് ഇവരുടെ പ്രതിഷേധത്തിന് കാരണമെന്നുമാണ് ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവര് പറയുന്നത്.എന്നാല് അന്പതുവര്ഷക്കാലമായി കോണ്ഗ്രസ് രാഷ്ട്രീയത്തിലുള്ള തനിക്കെതിരെ പരാതി ഇല്ലെന്നും നാളെ മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങുമെന്നും ഉണ്ണിത്താന് വ്യക്തമാക്കി.ഇതിനിടെ ഡിസിസി ജനറല് സെക്രട്ടറി അഡ്വ എ ഗോവിന്ദനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില് ബന്ധപ്പെട്ടു.പ്രതിഷേധത്തില് നിന്നും പിന്മാറണമെന്നും പാര്ട്ടിയുമായി സഹകരിക്കണമെന്നും ചെന്നിത്തല അഡ്വ.എ ഗോവിന്ദന് മുന്നറിയിപ്പുനല്കി ### Headline : ലോക്സഭ തിരഞ്ഞെടുപ്പ്: കാസര്ഗോഡ് ഡിസിസി പ്രസിഡന്റിനെതിരെ പടയൊരുക്കം
89
ഛത്തീസ്ഗഢ്: ബലാത്സംഗം ചെയ്ത ശേഷം വീഡിയോ ദൃശ്യങ്ങള് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയില് നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവും അമ്മയും അറസ്റ്റിൽ.യുവാവിന്റെ പ്രായപൂര്ത്തിയാകാത്ത സഹോദരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.19കാരിയെ വീട്ടില് കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില് മയക്കുമരുന്ന് കലര്ത്തി നല്കിയാണ് 20കാരനായ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയത്.ഇതിന്റെ ദൃശ്യങ്ങള് യുവാവിന്റെ അമ്മയാണ് ക്യാമറയില് പകര്ത്തിയത്.തുടര്ന്ന് രണ്ട് വര്ഷത്തോളമായി ഭീഷണിപ്പെടുത്തി യുവതിയില് നിന്നും എട്ട് ലക്ഷത്തിലധികം രൂപ ഇവര് തട്ടിയെടുത്തു.മാത്രമല്ല ദൃശ്യങ്ങള് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു.സെപ്റ്റംബര് 12ന് പരാതി ലഭിച്ച പോലീസ് 15-ാം തീയതി യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു.യുവാവിന്റെ പ്രായപൂര്ത്തിയാകാത്ത സഹോദരിയെ കസ്റ്റഡിയിലെടുത്തു.പ്രതിയുടെ ഭാര്യാ സഹോദരനും യുവതിയില് നിന്നും പണം തട്ടിയിട്ടുണ്ടെന്നും ഇയാള് ഒളിവിലാണെന്നും തിരച്ചില് തുടരുകയാണെന്നും പോലീസ് പറഞ്ഞു.2017ലാണ് യുവതി പീഡനത്തിനിരയായത്.പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.തുടര്ന്ന് പ്രതിയുടെ അമ്മ യുവതിക്ക് തണുത്ത ജ്യൂസ് നല്കി.ജ്യൂസ് കുടിച്ചതോടെ 20കാരി മയങ്ങിപ്പോയി.ഈ സമയം യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഈ ദൃശ്യങ്ങള് യുവാവിന്റെ അമ്മ ക്യാമറയില് പകര്ത്തിയെന്നുമാണ് യുവതിയുടെ പരാതി.ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതിയും അമ്മയും സഹോദരിയും ഭാര്യാ സഹോദരനും ചേര്ന്ന് എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്.മാത്രമല്ല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴും പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു
കാരിയെ മകൻ ബലാത്സംഗം ചെയ്യുന്നത് അമ്മ ക്യാമറയില് പകര്ത്തി, വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി യുവതിയില് നിന്നും ലക്ഷങ്ങള് തട്ടി, ഒപ്പം പീഡനവും; 20കാരനും അമ്മയും അറസ്റ്റിൽ
https://www.malayalamexpress.in/archives/816621/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഛത്തീസ്ഗഢ്: ബലാത്സംഗം ചെയ്ത ശേഷം വീഡിയോ ദൃശ്യങ്ങള് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയില് നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവും അമ്മയും അറസ്റ്റിൽ.യുവാവിന്റെ പ്രായപൂര്ത്തിയാകാത്ത സഹോദരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.19കാരിയെ വീട്ടില് കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില് മയക്കുമരുന്ന് കലര്ത്തി നല്കിയാണ് 20കാരനായ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയത്.ഇതിന്റെ ദൃശ്യങ്ങള് യുവാവിന്റെ അമ്മയാണ് ക്യാമറയില് പകര്ത്തിയത്.തുടര്ന്ന് രണ്ട് വര്ഷത്തോളമായി ഭീഷണിപ്പെടുത്തി യുവതിയില് നിന്നും എട്ട് ലക്ഷത്തിലധികം രൂപ ഇവര് തട്ടിയെടുത്തു.മാത്രമല്ല ദൃശ്യങ്ങള് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു.സെപ്റ്റംബര് 12ന് പരാതി ലഭിച്ച പോലീസ് 15-ാം തീയതി യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു.യുവാവിന്റെ പ്രായപൂര്ത്തിയാകാത്ത സഹോദരിയെ കസ്റ്റഡിയിലെടുത്തു.പ്രതിയുടെ ഭാര്യാ സഹോദരനും യുവതിയില് നിന്നും പണം തട്ടിയിട്ടുണ്ടെന്നും ഇയാള് ഒളിവിലാണെന്നും തിരച്ചില് തുടരുകയാണെന്നും പോലീസ് പറഞ്ഞു.2017ലാണ് യുവതി പീഡനത്തിനിരയായത്.പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.തുടര്ന്ന് പ്രതിയുടെ അമ്മ യുവതിക്ക് തണുത്ത ജ്യൂസ് നല്കി.ജ്യൂസ് കുടിച്ചതോടെ 20കാരി മയങ്ങിപ്പോയി.ഈ സമയം യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഈ ദൃശ്യങ്ങള് യുവാവിന്റെ അമ്മ ക്യാമറയില് പകര്ത്തിയെന്നുമാണ് യുവതിയുടെ പരാതി.ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതിയും അമ്മയും സഹോദരിയും ഭാര്യാ സഹോദരനും ചേര്ന്ന് എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്.മാത്രമല്ല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴും പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു ### Headline : കാരിയെ മകൻ ബലാത്സംഗം ചെയ്യുന്നത് അമ്മ ക്യാമറയില് പകര്ത്തി, വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി യുവതിയില് നിന്നും ലക്ഷങ്ങള് തട്ടി, ഒപ്പം പീഡനവും; 20കാരനും അമ്മയും അറസ്റ്റിൽ
90
ദില്ലി: കേന്ദ്രസര്ക്കാര് കൊണ്ടുവന്ന പുതിയ മുത്തലാഖ് നിയമം മൗലികാവകാശങ്ങള്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ.ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്ത സുപ്രീംകോടതിയിയെ സമീപിച്ചു.മതസ്വാതന്ത്ര്യം, തുല്യത, വ്യക്തിസ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയവ ഇല്ലാതാക്കുകയാണ് പുതിയ നിമയം.കപില് സിബല്, സല്മാന് ഖുര്ഷിദ്, പിഎസ് സുല്ഫിക്കര് അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് സമസ്തയ്ക്ക് വേണ്ടി സുപ്രീംകോടതിയില് ഹാജരാകുന്നത്.മുത്തലാഖ് ബില്ല് രാജ്യസഭയില് പാസാകാതിരിക്കാന് മതേതര പാര്ട്ടികള് ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും അതില്ലാതെ പോയത് ഖേദകരമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല് സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്യാരും അഭിപ്രായപ്പെട്ടു.പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനിതാ ലീഗും അറിയിച്ചിട്ടുണ്ട്.പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വനിതാ ലീഗ് ദേശീയ ജനറല് സെക്രട്ടറി അഡ്വ.നൂര്ബിന റഷീദ് പറഞ്ഞു.വ്യക്തിപരമായ കാര്യങ്ങളില് വരുന്നതാണ് വിവാഹം.സിവില് നിയമത്തിലാണ് ഇവ ഉള്പ്പെടുക.എന്നാല് പുതിയ നിയമ പ്രകാരം മുസ്ലിംകള്ക്ക് മാത്രം വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള് ക്രിമിനല് നിയമം ചാര്ത്തുമ്പോള് വിവേചനമാണ് നടക്കുന്നതെന്ന് നൂര്ബിന റഷീദ് പറഞ്ഞു.ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു, ശ്രീറാമിനും പരിക്ക് സുപ്രീംകോടതി നിരോധിച്ചതാണ് മുത്തലാഖ്.ഈ സാഹചര്യത്തില് പിന്നീട് നിയമത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല.എന്നാല് ഇത് ക്രിമിനല് കുറ്റവും ജാമ്യമില്ലാ കേസുമാക്കിയത് വലിയ പ്രത്യാഘാതങ്ങള്ക്ക് ഇടയാക്കും.മുസ്ലിം സ്ത്രീയുടെയും പുരുഷന്റെയും ജീവിതം നിയമക്കുരുക്കില് പെട്ട് ദുസ്സഹമാക്കുകയാണ്.മൗലികാവകാശം ഹനിക്കുന്ന ഈ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന് സുപ്രീംകോടതിയെ സമീപിക്കുമെന്നും നൂര്ബിന റഷീദ് പറഞ്ഞു
മുത്തലാഖ് നിയമത്തിനെതിരെ സമസ്ത സുപ്രീംകോടതിയില്; ഹാജരാകുന്നത് മുതിര്ന്ന അഭിഭാഷകര്
https://malayalam.oneindia.com/news/india/samastha-approached-supreme-court-against-triple-talaq-law-231063.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കേന്ദ്രസര്ക്കാര് കൊണ്ടുവന്ന പുതിയ മുത്തലാഖ് നിയമം മൗലികാവകാശങ്ങള്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ.ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്ത സുപ്രീംകോടതിയിയെ സമീപിച്ചു.മതസ്വാതന്ത്ര്യം, തുല്യത, വ്യക്തിസ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയവ ഇല്ലാതാക്കുകയാണ് പുതിയ നിമയം.കപില് സിബല്, സല്മാന് ഖുര്ഷിദ്, പിഎസ് സുല്ഫിക്കര് അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് സമസ്തയ്ക്ക് വേണ്ടി സുപ്രീംകോടതിയില് ഹാജരാകുന്നത്.മുത്തലാഖ് ബില്ല് രാജ്യസഭയില് പാസാകാതിരിക്കാന് മതേതര പാര്ട്ടികള് ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും അതില്ലാതെ പോയത് ഖേദകരമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല് സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്യാരും അഭിപ്രായപ്പെട്ടു.പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനിതാ ലീഗും അറിയിച്ചിട്ടുണ്ട്.പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വനിതാ ലീഗ് ദേശീയ ജനറല് സെക്രട്ടറി അഡ്വ.നൂര്ബിന റഷീദ് പറഞ്ഞു.വ്യക്തിപരമായ കാര്യങ്ങളില് വരുന്നതാണ് വിവാഹം.സിവില് നിയമത്തിലാണ് ഇവ ഉള്പ്പെടുക.എന്നാല് പുതിയ നിയമ പ്രകാരം മുസ്ലിംകള്ക്ക് മാത്രം വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള് ക്രിമിനല് നിയമം ചാര്ത്തുമ്പോള് വിവേചനമാണ് നടക്കുന്നതെന്ന് നൂര്ബിന റഷീദ് പറഞ്ഞു.ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു, ശ്രീറാമിനും പരിക്ക് സുപ്രീംകോടതി നിരോധിച്ചതാണ് മുത്തലാഖ്.ഈ സാഹചര്യത്തില് പിന്നീട് നിയമത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല.എന്നാല് ഇത് ക്രിമിനല് കുറ്റവും ജാമ്യമില്ലാ കേസുമാക്കിയത് വലിയ പ്രത്യാഘാതങ്ങള്ക്ക് ഇടയാക്കും.മുസ്ലിം സ്ത്രീയുടെയും പുരുഷന്റെയും ജീവിതം നിയമക്കുരുക്കില് പെട്ട് ദുസ്സഹമാക്കുകയാണ്.മൗലികാവകാശം ഹനിക്കുന്ന ഈ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന് സുപ്രീംകോടതിയെ സമീപിക്കുമെന്നും നൂര്ബിന റഷീദ് പറഞ്ഞു ### Headline : മുത്തലാഖ് നിയമത്തിനെതിരെ സമസ്ത സുപ്രീംകോടതിയില്; ഹാജരാകുന്നത് മുതിര്ന്ന അഭിഭാഷകര്
91
ന്യൂഡല്ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുള്പ്പെടെയുള്ളവരുടെ ഹര്ജി.സുപ്രീംകോടതിയിലാണ് ഹര്ജി നല്കിയിരിക്കുന്നത്.മുന് എയര് വൈസ് മാര്ഷല് കപില് കാക്, റിട്ട.മേജര് ജനറല് അശോക് മെഹ്ത തുടങ്ങി ആറുപേര് ചേര്ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ജമ്മു കശ്മീര് നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നെന്ന് ഹര്ജിയില് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യന് ഭരണഘടനയുടെ 370-ാം വകുപ്പ് നല്കുന്ന ബലത്തില് പ്രത്യേക സ്വയംഭരണ പദവി അവര്ക്ക് ലഭ്യമായിരുന്നു.370-ാം വകുപ്പ് എടുത്ത് കളയുന്നത് എന്നുമുതലാണെന്ന് രാഷ്ട്രപതി പൊതു വിജ്ഞാപനമിറക്കണമായിരുന്നു.കൂടാതെ 370 (3) വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭയുടെ ശുപാര്ശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാന് ആവില്ലെന്നും ഹര്ജിക്കാര് വാദിക്കുന്നു.ജനഹിതം നോക്കാതെയും നിയമസഭയില് ചര്ച്ചചെയ്യാതെയും ജനങ്ങളുടെ അഭിപ്രായം സ്വരൂപീക്കാതെയുമാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്ക്കാര് നടപടി എടുത്തിരിക്കുന്നത്.ഇത് ഫെഡറല് തത്വങ്ങള്ക്കെതിരാണെന്നും ഹര്ജിക്കാര് ആരോപിക്കുന്നു.2010-11 കാലഘട്ടത്തില് ജമ്മുകശ്മീരുമായി ബന്ധപ്പെട്ട ചര്ച്ചക്കായി ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയില് അംഗമായിരുന്ന രാധാ കുമാര്, മുന് ഐഎഎസ് ഉദ്യോഗസ്ഥരായ ഹിന്ദാല് ഹൈദാര്, അമിതാഭ പാണ്ഡെ, മുന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരള കേഡര് ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗോപാല് പിള്ള തുടങ്ങിയവരാണ് മറ്റു ഹര്ജിക്കാര്
ആര്ട്ടിക്കിള് 370 റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില് വിരമിച്ച സൈനികരുടെ ഹര്ജി
https://www.malayalamexpress.in/archives/764431/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുള്പ്പെടെയുള്ളവരുടെ ഹര്ജി.സുപ്രീംകോടതിയിലാണ് ഹര്ജി നല്കിയിരിക്കുന്നത്.മുന് എയര് വൈസ് മാര്ഷല് കപില് കാക്, റിട്ട.മേജര് ജനറല് അശോക് മെഹ്ത തുടങ്ങി ആറുപേര് ചേര്ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ജമ്മു കശ്മീര് നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നെന്ന് ഹര്ജിയില് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യന് ഭരണഘടനയുടെ 370-ാം വകുപ്പ് നല്കുന്ന ബലത്തില് പ്രത്യേക സ്വയംഭരണ പദവി അവര്ക്ക് ലഭ്യമായിരുന്നു.370-ാം വകുപ്പ് എടുത്ത് കളയുന്നത് എന്നുമുതലാണെന്ന് രാഷ്ട്രപതി പൊതു വിജ്ഞാപനമിറക്കണമായിരുന്നു.കൂടാതെ 370 (3) വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭയുടെ ശുപാര്ശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാന് ആവില്ലെന്നും ഹര്ജിക്കാര് വാദിക്കുന്നു.ജനഹിതം നോക്കാതെയും നിയമസഭയില് ചര്ച്ചചെയ്യാതെയും ജനങ്ങളുടെ അഭിപ്രായം സ്വരൂപീക്കാതെയുമാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്ക്കാര് നടപടി എടുത്തിരിക്കുന്നത്.ഇത് ഫെഡറല് തത്വങ്ങള്ക്കെതിരാണെന്നും ഹര്ജിക്കാര് ആരോപിക്കുന്നു.2010-11 കാലഘട്ടത്തില് ജമ്മുകശ്മീരുമായി ബന്ധപ്പെട്ട ചര്ച്ചക്കായി ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയില് അംഗമായിരുന്ന രാധാ കുമാര്, മുന് ഐഎഎസ് ഉദ്യോഗസ്ഥരായ ഹിന്ദാല് ഹൈദാര്, അമിതാഭ പാണ്ഡെ, മുന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരള കേഡര് ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗോപാല് പിള്ള തുടങ്ങിയവരാണ് മറ്റു ഹര്ജിക്കാര് ### Headline : ആര്ട്ടിക്കിള് 370 റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില് വിരമിച്ച സൈനികരുടെ ഹര്ജി
92
ആലപ്പുഴ: വിവാദങ്ങള്ക്കൊടുവില് സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്.ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന് തുഷാര് വെള്ളാപ്പളളിയാണ് സുഭാഷ് വാസുവിനെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയതായി വാര്ത്താ സമ്മേളനത്തില് അറിയിച്ചത്.സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതായും സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയതിനാലുമാണ് പുറത്താക്കുന്നതെന്ന് തുഷാര് വെള്ളാപ്പളളി വ്യക്തമാക്കി.സുഭാഷ് വാസുവിനെ പാര്ട്ടിയിലെടുത്തത് ഏറ്റവും വലിയ തെറ്റായിരുന്നു.ഒരാള്ക്ക് പോലും സുഭാഷ് വാസുവിനെ അറിയില്ല.താനാണ് പാര്ട്ടി പ്രസിഡണ്ട് എന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്.എന്നാല് അത് തെറ്റാണെന്നും തുഷാര് വെള്ളാപ്പളളി പറഞ്ഞു.സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണെന്നും തുഷാര് ആരോപിച്ചു.സുഭാഷ് വാസുവിനെ എന്ഡിഎ തളളിപ്പറയുമെന്നും തുഷാര് വെള്ളാപ്പളളി അവകാശപ്പെട്ടു.അടുത്ത യോഗത്തില് വെച്ച് സുഭാഷ് വാസുവിനെ എന്ഡിഎ നേതൃത്വം തളളിപ്പറയും.ബിജെപി കേന്ദ്രങ്ങളുടെ പിന്തുണ സുഭാഷ് വാസുവിനുണ്ട് എന്ന വാദത്തെ തുഷാര് വെള്ളാപ്പളളി തളളിക്കളഞ്ഞു.സുഭാഷ് വാസുവിന് ആരുടേയും പിന്തുണയില്ല.നിലവില് സ്പൈസ് ബോര്ഡ് ചെയര്മാന് ആയ സുഭാഷ് വാസുവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കാന് കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര് വെള്ളാപ്പളളി പറഞ്ഞു.സുഭാഷ് വാസുവിന് പകരമുളള സ്പൈസ് ബോര്ഡ് ചെയര്മാനെ ഉടനെ തന്നെ പാര്ട്ടി തീരുമാനിക്കും.മാത്രമല്ല സുഭാഷ് വാസുവിന് പകരം രണ്ട് ജനറല് സെക്രട്ടറിമാരെ നിയോഗിച്ചു.കായംകുളം കട്ടച്ചിറ കോളേജിന്റെ പേരില് വ്യാജ രേഖ ചമച്ച് വന് സാമ്പത്തിക ക്രമക്കേടാണ് സുഭാഷ് വാസു നടത്തിയതെന്ന് തുഷാര് ആരോപിച്ചു.അപകട മരണങ്ങളില് പോലും വെള്ളാപ്പളളി നടേശന്റെ പേര് സുഭാഷ് വാസു വലിച്ചിഴയ്ക്കുകയാണ് എന്നും തുഷാര് വെള്ളാപ്പളളി ആരോപിച്ചു
സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്, കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡെന്ന് തുഷാർ വെള്ളാപ്പളളി
https://malayalam.oneindia.com/news/india/subhash-vasu-expelled-from-bdjs-240630.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: വിവാദങ്ങള്ക്കൊടുവില് സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്.ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന് തുഷാര് വെള്ളാപ്പളളിയാണ് സുഭാഷ് വാസുവിനെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയതായി വാര്ത്താ സമ്മേളനത്തില് അറിയിച്ചത്.സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതായും സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയതിനാലുമാണ് പുറത്താക്കുന്നതെന്ന് തുഷാര് വെള്ളാപ്പളളി വ്യക്തമാക്കി.സുഭാഷ് വാസുവിനെ പാര്ട്ടിയിലെടുത്തത് ഏറ്റവും വലിയ തെറ്റായിരുന്നു.ഒരാള്ക്ക് പോലും സുഭാഷ് വാസുവിനെ അറിയില്ല.താനാണ് പാര്ട്ടി പ്രസിഡണ്ട് എന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്.എന്നാല് അത് തെറ്റാണെന്നും തുഷാര് വെള്ളാപ്പളളി പറഞ്ഞു.സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണെന്നും തുഷാര് ആരോപിച്ചു.സുഭാഷ് വാസുവിനെ എന്ഡിഎ തളളിപ്പറയുമെന്നും തുഷാര് വെള്ളാപ്പളളി അവകാശപ്പെട്ടു.അടുത്ത യോഗത്തില് വെച്ച് സുഭാഷ് വാസുവിനെ എന്ഡിഎ നേതൃത്വം തളളിപ്പറയും.ബിജെപി കേന്ദ്രങ്ങളുടെ പിന്തുണ സുഭാഷ് വാസുവിനുണ്ട് എന്ന വാദത്തെ തുഷാര് വെള്ളാപ്പളളി തളളിക്കളഞ്ഞു.സുഭാഷ് വാസുവിന് ആരുടേയും പിന്തുണയില്ല.നിലവില് സ്പൈസ് ബോര്ഡ് ചെയര്മാന് ആയ സുഭാഷ് വാസുവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കാന് കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര് വെള്ളാപ്പളളി പറഞ്ഞു.സുഭാഷ് വാസുവിന് പകരമുളള സ്പൈസ് ബോര്ഡ് ചെയര്മാനെ ഉടനെ തന്നെ പാര്ട്ടി തീരുമാനിക്കും.മാത്രമല്ല സുഭാഷ് വാസുവിന് പകരം രണ്ട് ജനറല് സെക്രട്ടറിമാരെ നിയോഗിച്ചു.കായംകുളം കട്ടച്ചിറ കോളേജിന്റെ പേരില് വ്യാജ രേഖ ചമച്ച് വന് സാമ്പത്തിക ക്രമക്കേടാണ് സുഭാഷ് വാസു നടത്തിയതെന്ന് തുഷാര് ആരോപിച്ചു.അപകട മരണങ്ങളില് പോലും വെള്ളാപ്പളളി നടേശന്റെ പേര് സുഭാഷ് വാസു വലിച്ചിഴയ്ക്കുകയാണ് എന്നും തുഷാര് വെള്ളാപ്പളളി ആരോപിച്ചു ### Headline : സുഭാഷ് വാസുവിനെ പുറത്താക്കി ബിഡിജെഎസ്, കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡെന്ന് തുഷാർ വെള്ളാപ്പളളി
93
കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി ദില്ലി: രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ.ജമ്മു കശ്മീർ വിഭജനത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയത്.ഒക്ടോബർ 31നാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരിക.വരുന്ന 4 മണിക്കൂർ അതീവ ജാഗ്രത പാലിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്ച്ച റദ്ദാക്കി, മഹാരാഷ്ട്രയില് പ്രതിസന്ധി രൂക്ഷം ജമ്മു കശ്മീർ വിഭജനം തടയാൻ ഭീകര സംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകൾ ലഭിച്ചതായാണ് വിവരം.ജമ്മു കശ്മീരിന് പുറമെ ദില്ലിയിലും ആക്രമണങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്.ദില്ലിയിലെ ചില തന്ത്ര പ്രധാന സ്ഥലങ്ങളും സർക്കാർ ഓഫീസുകളും തീവ്രവാദികളുടെ ലിസ്റ്റിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സുരക്ഷാ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദില്ലിയിൽ ഒക്ടോബർ 28ന് ഉന്നത തല യോഗം ചേർന്നിരുന്നു.തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന കെട്ടിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതിനിടെ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ തീവ്രവാദികൾ ആക്രമണം തുടരുകയാണ്
കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി? ദില്ലിയിൽ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രതാ നിർദ്ദേശം
https://malayalam.oneindia.com/news/india/dilli-on-high-alert-ahead-of-jammu-kashmir-bifurcation-236048.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി ദില്ലി: രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ.ജമ്മു കശ്മീർ വിഭജനത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയത്.ഒക്ടോബർ 31നാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരിക.വരുന്ന 4 മണിക്കൂർ അതീവ ജാഗ്രത പാലിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്ച്ച റദ്ദാക്കി, മഹാരാഷ്ട്രയില് പ്രതിസന്ധി രൂക്ഷം ജമ്മു കശ്മീർ വിഭജനം തടയാൻ ഭീകര സംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകൾ ലഭിച്ചതായാണ് വിവരം.ജമ്മു കശ്മീരിന് പുറമെ ദില്ലിയിലും ആക്രമണങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്.ദില്ലിയിലെ ചില തന്ത്ര പ്രധാന സ്ഥലങ്ങളും സർക്കാർ ഓഫീസുകളും തീവ്രവാദികളുടെ ലിസ്റ്റിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സുരക്ഷാ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദില്ലിയിൽ ഒക്ടോബർ 28ന് ഉന്നത തല യോഗം ചേർന്നിരുന്നു.തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന കെട്ടിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതിനിടെ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ തീവ്രവാദികൾ ആക്രമണം തുടരുകയാണ് ### Headline : കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി? ദില്ലിയിൽ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രതാ നിർദ്ദേശം
94
മലപ്പുറം: ലീഗ് സമ്മര്ദ്ദത്തിന് കീഴ്പ്പെട്ട് രാജ്യസാഭാ സീറ്റ് മാണിക്ക് അടിയറവ് വെച്ച കോണ്ഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു.നേതാക്കന്മാരുടെ പരസ്യപ്രസ്താവനകളും അണികളുടെ പ്രതിഷേധ റാലികളും കടന്ന് പാര്ട്ടി നേതക്കാളോടുള്ള എതിര്പ്പ് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.മലപ്പുറം ഡി.സി.സി ഓഫീസിന് മുന്നിലെ കൊടിമരത്തില് പാര്ട്ടി പതാക താഴ്ത്തിക്കെട്ടി അതിന് മുകളിലായി മുസ്ലി ലീഗിന്റെ പതാക ഉയര്ത്തിയാണ് പുതിയ പ്രതിഷേധം.മുഹമ്മദ് അബ്ദുറഹ്മാന് സ്മാരകത്തില് പ്രവര്ത്തിക്കുന്ന ഡിസിസി ഓഫീസ് കൊടിമരത്തില് ഇന്നലെ രാത്രി വൈകിയാണ് കൊടി കെട്ടിയതെന്നാണ് സൂചന.പാര്ട്ടി തീരുമാനത്തില് രോഷമുള്ള അണികളാണെന്ന് സൂചനയുണ്ടെങ്കിലും കൊടി കെട്ടിയതിന് പിന്നില് ആരാണെന്ന് വ്യക്തമായിട്ടില്ല.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക നേതാക്കള് രാവിലെത്തന്നെ ലീഗ് പതാക അഴിച്ചു മാറ്റി.കോണ്ഗ്രസിന് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് ലീഗിന്റെ സമ്മര്ദ്ദത്തിന് വഴങ്ങിയാണ് മാണിക്ക് വിട്ടുകൊടുക്കേണ്ടി വന്നത്.മാണിയുടെ മുന്നണിയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് ഡല്ഹിയില് നടന്ന ചര്ച്ചയില് കേരളാ കോണ്ഗ്രസിന് വേണ്ടി ഉറച്ചനിലാപാടിലായിരുന്നു ലീഗ് ദേശീയ ജനറല് സെക്രട്ടറി.മാണിയെ മുന്നണിയിലേക്ക് മടക്കികൊണ്ടുവരാന് രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കണമെങ്കില് അതുംചെയ്യണം എന്നായിരുന്നു ലീഗ് നിലപാട്.അത് നടപ്പിലായി.എന്നാല് ഇതോടെ അണികളും യുവനേതാക്കളും കോണ്ഗ്രസ് നേതൃത്വത്തിനെതിരെ തിരിയുകയും ചെയ്തു
രാജ്യസഭാ സീറ്റ് തര്ക്കം: ഡിസിസി ഓഫീസ് കൊടിമരത്തില് ലീഗ് പാതക ഉയര്ത്തി പ്രതിഷേധം
https://malayalam.oneindia.com/news/kerala/malappuram-dcc-office-flag-change-congress-muslim-league-201947.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം: ലീഗ് സമ്മര്ദ്ദത്തിന് കീഴ്പ്പെട്ട് രാജ്യസാഭാ സീറ്റ് മാണിക്ക് അടിയറവ് വെച്ച കോണ്ഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു.നേതാക്കന്മാരുടെ പരസ്യപ്രസ്താവനകളും അണികളുടെ പ്രതിഷേധ റാലികളും കടന്ന് പാര്ട്ടി നേതക്കാളോടുള്ള എതിര്പ്പ് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.മലപ്പുറം ഡി.സി.സി ഓഫീസിന് മുന്നിലെ കൊടിമരത്തില് പാര്ട്ടി പതാക താഴ്ത്തിക്കെട്ടി അതിന് മുകളിലായി മുസ്ലി ലീഗിന്റെ പതാക ഉയര്ത്തിയാണ് പുതിയ പ്രതിഷേധം.മുഹമ്മദ് അബ്ദുറഹ്മാന് സ്മാരകത്തില് പ്രവര്ത്തിക്കുന്ന ഡിസിസി ഓഫീസ് കൊടിമരത്തില് ഇന്നലെ രാത്രി വൈകിയാണ് കൊടി കെട്ടിയതെന്നാണ് സൂചന.പാര്ട്ടി തീരുമാനത്തില് രോഷമുള്ള അണികളാണെന്ന് സൂചനയുണ്ടെങ്കിലും കൊടി കെട്ടിയതിന് പിന്നില് ആരാണെന്ന് വ്യക്തമായിട്ടില്ല.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക നേതാക്കള് രാവിലെത്തന്നെ ലീഗ് പതാക അഴിച്ചു മാറ്റി.കോണ്ഗ്രസിന് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് ലീഗിന്റെ സമ്മര്ദ്ദത്തിന് വഴങ്ങിയാണ് മാണിക്ക് വിട്ടുകൊടുക്കേണ്ടി വന്നത്.മാണിയുടെ മുന്നണിയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് ഡല്ഹിയില് നടന്ന ചര്ച്ചയില് കേരളാ കോണ്ഗ്രസിന് വേണ്ടി ഉറച്ചനിലാപാടിലായിരുന്നു ലീഗ് ദേശീയ ജനറല് സെക്രട്ടറി.മാണിയെ മുന്നണിയിലേക്ക് മടക്കികൊണ്ടുവരാന് രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കണമെങ്കില് അതുംചെയ്യണം എന്നായിരുന്നു ലീഗ് നിലപാട്.അത് നടപ്പിലായി.എന്നാല് ഇതോടെ അണികളും യുവനേതാക്കളും കോണ്ഗ്രസ് നേതൃത്വത്തിനെതിരെ തിരിയുകയും ചെയ്തു ### Headline : രാജ്യസഭാ സീറ്റ് തര്ക്കം: ഡിസിസി ഓഫീസ് കൊടിമരത്തില് ലീഗ് പാതക ഉയര്ത്തി പ്രതിഷേധം
95
പാലക്കാട്: രണ്ടാമൂഴം സിനിമയ്ക്കായി ചെലവാക്കിയ പണം നല്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര് മേനോന് എം.ടി വാസുദേവന് നായര്ക്ക് വക്കീല് നോട്ടീസ് അയച്ചു.രണ്ടാമൂഴം സിനിമക്കായി ഇതുവരെ ചെലവാക്കിയ പണവും പലിശയും ഉള്പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് വക്കീല് നോട്ടീസില് ആവശ്യപ്പെട്ടിരിക്കുന്നത്.സിനിമയ്ക്കായി തിരക്കഥ ഒരുക്കിയ വകയില് 1.25 കോടി രൂപ എംടിയ്ക്ക് നേരിട്ടും 75 ലക്ഷം രൂപ അദ്ദേഹം നിര്ദ്ദേശിച്ച അംഗീകൃത പ്രതിനിധിയായ പൈപ്പിന് തോമസിനും നല്കിയിരുന്നു.ആകെ 2 കോടി രൂപയായിരുന്നു തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്.ഇത് കൂടാതെ നാല് വര്ഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോര്ട്ടുകള്ക്കും മറ്റുമായി 12.5 കോടി രൂപയും ഷൂട്ടിംഗ് പോലും തുടങ്ങാത്ത ചിത്രത്തിനായി ശ്രീകുമാര് ചെലവാക്കിയിട്ടുണ്ട്.ഈ തുകയും പലിശയും ഉള്പ്പെടെ 20 കോടി രൂപ നല്കണമെന്നാണ് വക്കീല് നോട്ടീസില് ആവശ്യപ്പെടുന്നത്.തിരക്കഥ തിരിച്ചുനല്കണമെന്നാണ് എംടിയുടെ ആവശ്യം.കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ.നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമ്മാണ കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.തുടര്ന്ന് മധ്യസ്ഥതാ ശ്രമങ്ങള് തുടര്ന്നെങ്കിലും എം.ടി വാസുദേവന് നായര് അനുനയത്തിന് തയ്യാറായില്ല.രണ്ടാമൂഴം പദ്ധതിയുമായി ബന്ധപ്പെട്ട കരാര് ആദ്യം ലംഘിച്ചത് എംടിയാണെന്നാണ് വക്കീല് നോട്ടീസ് പറയുന്നത്.കരാറില് പറഞ്ഞ സമയത്തിനും മാസങ്ങള് വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്.പിന്നെയും കുറെ മാസങ്ങള്ക്ക് ശേഷമാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്.നിര്മ്മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം ചര്ച്ചകള് നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്കിയപ്പോഴേക്കും 18 മാസം കഴിഞ്ഞിരുന്നു.തിരക്കഥയ്ക്ക് അന്തിമ രൂപമായതിന് ശേഷമാണ് പ്രീപ്രൊഡക്ഷന് ജോലികള്, പ്രൊജക്ട് റിപ്പോര്ട്ട് തയ്യാറാക്കല് എന്നിവ ആരംഭിച്ചത്.ഈ കാലയളവ് കാണിക്കാതെയാണ് സമയം തെറ്റിച്ചുവെന്നാരോപിച്ച് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോഴിക്കോട് സിവില് കോടതിയില് കേസ് ഫയല് ചെയ്തത്.അതോടെ എംടിയെ വിശ്വസിച്ച് പണമിറക്കിയതും രണ്ടാമൂഴം തിരക്കഥയെ പരിപൂര്ണ പ്രൊജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം ഇതോടെ പാഴായെന്നും വക്കീല് നോട്ടീസില് പറയുന്നു
രണ്ടാമൂഴം വിവാദം: വി.എ ശ്രീകുമാർ എം.ടിക്ക് വക്കീൽ നോട്ടീസ് അയച്ചു
https://www.malayalamexpress.in/archives/1009687/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: രണ്ടാമൂഴം സിനിമയ്ക്കായി ചെലവാക്കിയ പണം നല്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര് മേനോന് എം.ടി വാസുദേവന് നായര്ക്ക് വക്കീല് നോട്ടീസ് അയച്ചു.രണ്ടാമൂഴം സിനിമക്കായി ഇതുവരെ ചെലവാക്കിയ പണവും പലിശയും ഉള്പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് വക്കീല് നോട്ടീസില് ആവശ്യപ്പെട്ടിരിക്കുന്നത്.സിനിമയ്ക്കായി തിരക്കഥ ഒരുക്കിയ വകയില് 1.25 കോടി രൂപ എംടിയ്ക്ക് നേരിട്ടും 75 ലക്ഷം രൂപ അദ്ദേഹം നിര്ദ്ദേശിച്ച അംഗീകൃത പ്രതിനിധിയായ പൈപ്പിന് തോമസിനും നല്കിയിരുന്നു.ആകെ 2 കോടി രൂപയായിരുന്നു തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്.ഇത് കൂടാതെ നാല് വര്ഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോര്ട്ടുകള്ക്കും മറ്റുമായി 12.5 കോടി രൂപയും ഷൂട്ടിംഗ് പോലും തുടങ്ങാത്ത ചിത്രത്തിനായി ശ്രീകുമാര് ചെലവാക്കിയിട്ടുണ്ട്.ഈ തുകയും പലിശയും ഉള്പ്പെടെ 20 കോടി രൂപ നല്കണമെന്നാണ് വക്കീല് നോട്ടീസില് ആവശ്യപ്പെടുന്നത്.തിരക്കഥ തിരിച്ചുനല്കണമെന്നാണ് എംടിയുടെ ആവശ്യം.കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ.നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമ്മാണ കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.തുടര്ന്ന് മധ്യസ്ഥതാ ശ്രമങ്ങള് തുടര്ന്നെങ്കിലും എം.ടി വാസുദേവന് നായര് അനുനയത്തിന് തയ്യാറായില്ല.രണ്ടാമൂഴം പദ്ധതിയുമായി ബന്ധപ്പെട്ട കരാര് ആദ്യം ലംഘിച്ചത് എംടിയാണെന്നാണ് വക്കീല് നോട്ടീസ് പറയുന്നത്.കരാറില് പറഞ്ഞ സമയത്തിനും മാസങ്ങള് വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്.പിന്നെയും കുറെ മാസങ്ങള്ക്ക് ശേഷമാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്.നിര്മ്മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം ചര്ച്ചകള് നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്കിയപ്പോഴേക്കും 18 മാസം കഴിഞ്ഞിരുന്നു.തിരക്കഥയ്ക്ക് അന്തിമ രൂപമായതിന് ശേഷമാണ് പ്രീപ്രൊഡക്ഷന് ജോലികള്, പ്രൊജക്ട് റിപ്പോര്ട്ട് തയ്യാറാക്കല് എന്നിവ ആരംഭിച്ചത്.ഈ കാലയളവ് കാണിക്കാതെയാണ് സമയം തെറ്റിച്ചുവെന്നാരോപിച്ച് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോഴിക്കോട് സിവില് കോടതിയില് കേസ് ഫയല് ചെയ്തത്.അതോടെ എംടിയെ വിശ്വസിച്ച് പണമിറക്കിയതും രണ്ടാമൂഴം തിരക്കഥയെ പരിപൂര്ണ പ്രൊജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം ഇതോടെ പാഴായെന്നും വക്കീല് നോട്ടീസില് പറയുന്നു ### Headline : രണ്ടാമൂഴം വിവാദം: വി.എ ശ്രീകുമാർ എം.ടിക്ക് വക്കീൽ നോട്ടീസ് അയച്ചു
96
ദില്ലി: സിബിഎസ്ഇ ചോദ്യപ്പേപ്പര് ചോര്ന്ന സംഭവത്തില് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്.ദില്ലിയില് 1000 പേരെങ്കിലും ഈ ചോദ്യപേപ്പര് നേരത്തെ കണ്ടിട്ടുണ്ടെന്നാണ് സൂചന.35000 രൂപയ്ക്കാണ് ഈ ചോദ്യപ്പേപ്പര് വിറ്റിരുന്നത്.തുച്ഛ വരുമാനമുള്ള പലരും ഈ തുക നല്കി ചോദ്യപ്പേപ്പര് വാങ്ങിയതായി പോലീസ് പറയുന്നു.അതേസയമം ക്രമേണ ഈ തുക കുറഞ്ഞുവന്നു.പലരും ചോദ്യപ്പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത വിറ്റിരുന്നതായി പോലീസ് കണ്ടെത്തി.ഇതോടെയാണ് ചോദ്യപ്പേപ്പര് കൂടുതല് പേരിലേക്ക് എത്തിയത്.അന്വേഷണ സംഘം കോച്ചിംഗ് സെന്ററുകളില് വ്യാപകമായി പരിശോധനയും നടത്തുന്നുണ്ട്.ചോദ്യപ്പേപ്പര് ചോര്ച്ച: പ്രതിയെ അറസ്റ്റ് ചെയ്തു, ചോര്ത്തിയത് കോച്ചിംഗ് സെന്റര് ഉടമ!! ഇത്രയും സുരക്ഷയോടെ കൊണ്ടുവന്ന ചോദ്യപ്പേപ്പര് എങ്ങനെയാണ് ചോര്ന്നതെന്ന് പോലീസിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.സംഭവത്തില് ജാര്ഖണ്ഡില് നിന്നുള്ള ആറുവിദ്യാര്ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.30 പേരെ ഇപ്പോള് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവരികയാണ്.ഇവരില് നിന്നാണ് ചോദ്യപ്പേപ്പര് വാങ്ങിയ വില മനസിലാക്കാന് സാധിച്ചത്.എന്നാല് എത്ര പേര് ചോദ്യപ്പേപ്പര് വാങ്ങിയിട്ടുണ്ടെന്ന് അറിയില്ല.അതേസമയം 5000 രൂപയ്ക്ക് വരെ ചോദ്യപ്പേപ്പര് വാങ്ങിയവര് ഉണ്ടെന്നാണ് സൂചന.വിദ്യാര്ത്ഥികള്, അധ്യാപകര്, ട്യൂഷന് ടീച്ചര്മാര് എന്നിവരെ പ്രത്യേകം ചോദ്യം ചെയ്യുന്നുണ്ട്.10 കുട്ടികള്ക്ക് വ്യത്യസ്ത കോണ്വെന്റ് സ്കൂളുകളില് നിന്നാണ് ചോദ്യപ്പേപ്പറിന്റെ കോപ്പി ലഭിച്ചത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ കോച്ചിംഗ് സെന്റര് ഉടമ വിക്കിയില് ചോദ്യപ്പേപ്പറിന്റെ പകര്പ്പുകള് കണ്ടെത്തിയിട്ടുണ്ട്.ചോദ്യപ്പേപ്പര് വിതരണം ചെയ്ത വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും പോലീസിന്റെ നിരീക്ഷണത്തിലാണ്.ഇവരാണ് ചോദ്യപ്പേപ്പര് വിതരണത്തിന് ചുക്കാന് പിടിച്ചതെന്ന് പോലീസ് പറയുന്നു.സംഭവത്തില് പ്രതിഷേധവുമായി വിദ്യാര്ത്ഥികളും കോണ്ഗ്രസും രംഗത്തുണ്ട്.ഇതേ തുടര്ന്ന് മാനവ വിഭവശേഷി മന്തിര പ്രകാശ് ജാവ്ദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്.ചോദ്യപ്പേപ്പര് സംരക്ഷഇക്കാന് സാധിക്കാത്തവര് എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കബില് സിബല് ചോദിച്ചു
ചോദ്യപ്പേപ്പര് വിറ്റത് 35,000 രൂപയ്ക്ക്, ആറു വിദ്യാര്ത്ഥികള് അറസ്റ്റില്, അധ്യാപകരെയും സംശയം
https://malayalam.oneindia.com/news/india/cbse-papers-were-sold-to-parents-for-rs-35000-196429.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: സിബിഎസ്ഇ ചോദ്യപ്പേപ്പര് ചോര്ന്ന സംഭവത്തില് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്.ദില്ലിയില് 1000 പേരെങ്കിലും ഈ ചോദ്യപേപ്പര് നേരത്തെ കണ്ടിട്ടുണ്ടെന്നാണ് സൂചന.35000 രൂപയ്ക്കാണ് ഈ ചോദ്യപ്പേപ്പര് വിറ്റിരുന്നത്.തുച്ഛ വരുമാനമുള്ള പലരും ഈ തുക നല്കി ചോദ്യപ്പേപ്പര് വാങ്ങിയതായി പോലീസ് പറയുന്നു.അതേസയമം ക്രമേണ ഈ തുക കുറഞ്ഞുവന്നു.പലരും ചോദ്യപ്പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത വിറ്റിരുന്നതായി പോലീസ് കണ്ടെത്തി.ഇതോടെയാണ് ചോദ്യപ്പേപ്പര് കൂടുതല് പേരിലേക്ക് എത്തിയത്.അന്വേഷണ സംഘം കോച്ചിംഗ് സെന്ററുകളില് വ്യാപകമായി പരിശോധനയും നടത്തുന്നുണ്ട്.ചോദ്യപ്പേപ്പര് ചോര്ച്ച: പ്രതിയെ അറസ്റ്റ് ചെയ്തു, ചോര്ത്തിയത് കോച്ചിംഗ് സെന്റര് ഉടമ!! ഇത്രയും സുരക്ഷയോടെ കൊണ്ടുവന്ന ചോദ്യപ്പേപ്പര് എങ്ങനെയാണ് ചോര്ന്നതെന്ന് പോലീസിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.സംഭവത്തില് ജാര്ഖണ്ഡില് നിന്നുള്ള ആറുവിദ്യാര്ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.30 പേരെ ഇപ്പോള് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവരികയാണ്.ഇവരില് നിന്നാണ് ചോദ്യപ്പേപ്പര് വാങ്ങിയ വില മനസിലാക്കാന് സാധിച്ചത്.എന്നാല് എത്ര പേര് ചോദ്യപ്പേപ്പര് വാങ്ങിയിട്ടുണ്ടെന്ന് അറിയില്ല.അതേസമയം 5000 രൂപയ്ക്ക് വരെ ചോദ്യപ്പേപ്പര് വാങ്ങിയവര് ഉണ്ടെന്നാണ് സൂചന.വിദ്യാര്ത്ഥികള്, അധ്യാപകര്, ട്യൂഷന് ടീച്ചര്മാര് എന്നിവരെ പ്രത്യേകം ചോദ്യം ചെയ്യുന്നുണ്ട്.10 കുട്ടികള്ക്ക് വ്യത്യസ്ത കോണ്വെന്റ് സ്കൂളുകളില് നിന്നാണ് ചോദ്യപ്പേപ്പറിന്റെ കോപ്പി ലഭിച്ചത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ കോച്ചിംഗ് സെന്റര് ഉടമ വിക്കിയില് ചോദ്യപ്പേപ്പറിന്റെ പകര്പ്പുകള് കണ്ടെത്തിയിട്ടുണ്ട്.ചോദ്യപ്പേപ്പര് വിതരണം ചെയ്ത വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും പോലീസിന്റെ നിരീക്ഷണത്തിലാണ്.ഇവരാണ് ചോദ്യപ്പേപ്പര് വിതരണത്തിന് ചുക്കാന് പിടിച്ചതെന്ന് പോലീസ് പറയുന്നു.സംഭവത്തില് പ്രതിഷേധവുമായി വിദ്യാര്ത്ഥികളും കോണ്ഗ്രസും രംഗത്തുണ്ട്.ഇതേ തുടര്ന്ന് മാനവ വിഭവശേഷി മന്തിര പ്രകാശ് ജാവ്ദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്.ചോദ്യപ്പേപ്പര് സംരക്ഷഇക്കാന് സാധിക്കാത്തവര് എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കബില് സിബല് ചോദിച്ചു ### Headline : ചോദ്യപ്പേപ്പര് വിറ്റത് 35,000 രൂപയ്ക്ക്, ആറു വിദ്യാര്ത്ഥികള് അറസ്റ്റില്, അധ്യാപകരെയും സംശയം
97
അബുദാബി: മലയാളികള്ക്ക് ചായ എന്നത് ജീവിതത്തില് ഒഴിച്ചുകൂടാനാവാത്ത പാനിയമാണ്.ചില മലയാളി ചായകള് വിദേശികള്ക്കും പ്രിയങ്കരമാണ് എന്നതാണ് ഏറെ കൗതുകം.അതില് ഒന്നാണ് യുഎഇ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഫില്ലി എന്ന മലയാളി ഉടമസ്ഥതയില് പ്രവര്ത്തിക്കുന്ന സ്ഥാപനത്തില് ലഭിക്കുന്ന ചായ.സവിശേഷതയാര്ന്ന ചായയിലൂടെ ശ്രദ്ധേയയായ ഫില്ലി കഫെയുടെ ആദ്യ ഔട്ലറ്റ് അബുദാബി എയര്പോര്ട് റോഡില് തുറന്നു.ലുലു ഗ്രൂപ്പ് ഇന്റര്നാഷനല് എക്സിക്യുട്ടീവ് ഡയറക്ടര് എം.എ.അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു.ദുബായ് ജുമൈറ ബീച്ച് റോഡ്, സിലിക്കണ് ഒയാസിസ്, മങ്കൂല് റോഡ്, ബിസിനസ് ബേ, അജ്മാന് കോര്ണിഷ്, അബുദാബി എയര്പോര്ട്ട് എന്നിവിടങ്ങളിലടക്കമുള്ള ഫില്ലി കഫെയുടെ യുഎഇയിലെ ഇരുപത്തിയാറാമത്തെ ഔട്ലറ്റാണിത്.കാസര്കോട് സ്വദേശി റാഫി ഫില്ലി പതിമൂന്ന് വര്ഷം മുന്പ് ദുബായില് ആരംഭിച്ച കഫെ യുഎഇയുടെ ചായ ചരിത്രത്തില് പുതിയൊരു ഏടാണ് എഴുതിച്ചേര്ത്തത്.പ്രത്യേകതകളേറെയുള്ള കുങ്കുമ ചായയിലൂടെ യുഎഇയിക്ക് സ്വാദേറിയ ചായ സമ്മാനിച്ച ഫില്ലി കഫെയുടെ വളര്ച്ച വളരെ പെട്ടെന്നായിരുന്നു.നിലവില് പ്രതിദിനം 40,000 കപ്പ് ചായകള് ഫില്ലി കഫെകളിലൂടെ വിറ്റഴിക്കപ്പെടുന്നു.സ്വദേശികള്ക്കും ഇന്ത്യക്കാരടക്കമുള്ള വിദേശികള്ക്കും ഏറെ ഇഷ്ടപ്പെട്ട ചായയാണിത്.ദുബായിയുടെ ചായ സംസ്കാരത്തെ മാറ്റി മറിക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ആദ്യമായി ഫില്ലി കഫെ ആരംഭിച്ചതെന്നും ഒരു ചായയ്ക്കുമപ്പുറം സൗഹൃദങ്ങളുടെ സംഗമ കേന്ദ്രമായി ഫില്ലി കഫെ മാറുമെന്ന പ്രതീക്ഷ നിറവേറ്റാന് സാധിച്ചതില് സന്തോഷമുണ്ടെന്നും സ്ഥാപകനും സിഇഒയുമായ റാഫി ഫില്ലി പറഞ്ഞു.പഴയ, പുതിയ തലമുറകളെ ഒരുപോലെ ആകര്ഷിക്കുന്ന രീതിയിലും വര്ണത്തിലുമാണ് ഫില്ലി കഫെ ഒരുക്കിയിട്ടുള്ളത്.ഓറഞ്ച്, തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള കഫെയില് ഇരുന്ന് ചായകുടിക്കാനുള്ള വിശാലമായ സൗകര്യമുണ്ട്
മലയാളി ചായ വിദേശികള്ക്ക് പ്രിയങ്കരം, ദിവസം 40,000 ലധികം ചായ, ഫില്ലി ഇനി അബുദാബിയിലും
https://malayalam.oneindia.com/nri/filli-cafe-dubai-addicted-that-tea-166681.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അബുദാബി: മലയാളികള്ക്ക് ചായ എന്നത് ജീവിതത്തില് ഒഴിച്ചുകൂടാനാവാത്ത പാനിയമാണ്.ചില മലയാളി ചായകള് വിദേശികള്ക്കും പ്രിയങ്കരമാണ് എന്നതാണ് ഏറെ കൗതുകം.അതില് ഒന്നാണ് യുഎഇ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഫില്ലി എന്ന മലയാളി ഉടമസ്ഥതയില് പ്രവര്ത്തിക്കുന്ന സ്ഥാപനത്തില് ലഭിക്കുന്ന ചായ.സവിശേഷതയാര്ന്ന ചായയിലൂടെ ശ്രദ്ധേയയായ ഫില്ലി കഫെയുടെ ആദ്യ ഔട്ലറ്റ് അബുദാബി എയര്പോര്ട് റോഡില് തുറന്നു.ലുലു ഗ്രൂപ്പ് ഇന്റര്നാഷനല് എക്സിക്യുട്ടീവ് ഡയറക്ടര് എം.എ.അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു.ദുബായ് ജുമൈറ ബീച്ച് റോഡ്, സിലിക്കണ് ഒയാസിസ്, മങ്കൂല് റോഡ്, ബിസിനസ് ബേ, അജ്മാന് കോര്ണിഷ്, അബുദാബി എയര്പോര്ട്ട് എന്നിവിടങ്ങളിലടക്കമുള്ള ഫില്ലി കഫെയുടെ യുഎഇയിലെ ഇരുപത്തിയാറാമത്തെ ഔട്ലറ്റാണിത്.കാസര്കോട് സ്വദേശി റാഫി ഫില്ലി പതിമൂന്ന് വര്ഷം മുന്പ് ദുബായില് ആരംഭിച്ച കഫെ യുഎഇയുടെ ചായ ചരിത്രത്തില് പുതിയൊരു ഏടാണ് എഴുതിച്ചേര്ത്തത്.പ്രത്യേകതകളേറെയുള്ള കുങ്കുമ ചായയിലൂടെ യുഎഇയിക്ക് സ്വാദേറിയ ചായ സമ്മാനിച്ച ഫില്ലി കഫെയുടെ വളര്ച്ച വളരെ പെട്ടെന്നായിരുന്നു.നിലവില് പ്രതിദിനം 40,000 കപ്പ് ചായകള് ഫില്ലി കഫെകളിലൂടെ വിറ്റഴിക്കപ്പെടുന്നു.സ്വദേശികള്ക്കും ഇന്ത്യക്കാരടക്കമുള്ള വിദേശികള്ക്കും ഏറെ ഇഷ്ടപ്പെട്ട ചായയാണിത്.ദുബായിയുടെ ചായ സംസ്കാരത്തെ മാറ്റി മറിക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ആദ്യമായി ഫില്ലി കഫെ ആരംഭിച്ചതെന്നും ഒരു ചായയ്ക്കുമപ്പുറം സൗഹൃദങ്ങളുടെ സംഗമ കേന്ദ്രമായി ഫില്ലി കഫെ മാറുമെന്ന പ്രതീക്ഷ നിറവേറ്റാന് സാധിച്ചതില് സന്തോഷമുണ്ടെന്നും സ്ഥാപകനും സിഇഒയുമായ റാഫി ഫില്ലി പറഞ്ഞു.പഴയ, പുതിയ തലമുറകളെ ഒരുപോലെ ആകര്ഷിക്കുന്ന രീതിയിലും വര്ണത്തിലുമാണ് ഫില്ലി കഫെ ഒരുക്കിയിട്ടുള്ളത്.ഓറഞ്ച്, തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള കഫെയില് ഇരുന്ന് ചായകുടിക്കാനുള്ള വിശാലമായ സൗകര്യമുണ്ട് ### Headline : മലയാളി ചായ വിദേശികള്ക്ക് പ്രിയങ്കരം, ദിവസം 40,000 ലധികം ചായ, ഫില്ലി ഇനി അബുദാബിയിലും
98
തിരുവനന്തപുരം: വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്.ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല് അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടായത്.റിട്ട.ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക.പ്രോസിക്യൂഷന്റേയും പോലീസിന്റെയും വീഴ്ച്ചകള് സമിതി പരിശോധിക്കും.വീഴ്ച്ചവരുത്തിയവര് ആരൊക്കെ എന്ന് കണ്ടെത്തുന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില് വരും.വീഴ്ച്ച വരുത്തിയവര്ക്കെതിരായ നടപടികള് ശുപാര്ശ ചെയ്യാനും പോക്സോ കേസുകള് കൈകാര്യം ചെയ്യുന്നതിലെ നിര്ദ്ദേശങ്ങല് മുന്നോട്ട് വെക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേസമയം, ജുഡീഷ്യല് കമ്മീഷന് സമയപരിധി നിശ്ചയിച്ചിട്ടില്ല.കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് സര്ക്കാര് സമര്പ്പിച്ച അപ്പീല് ഹര്ജി ഹൈക്കോടതി ഇന്ന് ഫയലില് സ്വീകരിച്ചിരുന്നു.സഹോദരിമാരായ രണ്ട് പെണ്കുട്ടികള് മരിച്ച കേസില് പാലക്കാട് പോക്സോ കോടതി വെറുതേ വിട്ട മൂന്ന് പ്രതികള്ക്കും നോട്ടീസ് അയക്കുന്നതിന് കോടതി തീരുമാനിച്ചിട്ടുണ്ട്.വിഷയത്തില് പെണ്കുട്ടികളുടെ മാതാപിതാക്കള് സമര്പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന്റെ നിഗമനം.സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു.പെണ്കുട്ടികള് ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു
വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം! റിട്ട.ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കും
https://malayalam.oneindia.com/news/kerala/govt-announces-judicial-inquiry-in-walayar-case-237259.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്.ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല് അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടായത്.റിട്ട.ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക.പ്രോസിക്യൂഷന്റേയും പോലീസിന്റെയും വീഴ്ച്ചകള് സമിതി പരിശോധിക്കും.വീഴ്ച്ചവരുത്തിയവര് ആരൊക്കെ എന്ന് കണ്ടെത്തുന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില് വരും.വീഴ്ച്ച വരുത്തിയവര്ക്കെതിരായ നടപടികള് ശുപാര്ശ ചെയ്യാനും പോക്സോ കേസുകള് കൈകാര്യം ചെയ്യുന്നതിലെ നിര്ദ്ദേശങ്ങല് മുന്നോട്ട് വെക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേസമയം, ജുഡീഷ്യല് കമ്മീഷന് സമയപരിധി നിശ്ചയിച്ചിട്ടില്ല.കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് സര്ക്കാര് സമര്പ്പിച്ച അപ്പീല് ഹര്ജി ഹൈക്കോടതി ഇന്ന് ഫയലില് സ്വീകരിച്ചിരുന്നു.സഹോദരിമാരായ രണ്ട് പെണ്കുട്ടികള് മരിച്ച കേസില് പാലക്കാട് പോക്സോ കോടതി വെറുതേ വിട്ട മൂന്ന് പ്രതികള്ക്കും നോട്ടീസ് അയക്കുന്നതിന് കോടതി തീരുമാനിച്ചിട്ടുണ്ട്.വിഷയത്തില് പെണ്കുട്ടികളുടെ മാതാപിതാക്കള് സമര്പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന്റെ നിഗമനം.സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു.പെണ്കുട്ടികള് ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു ### Headline : വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം! റിട്ട.ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കും
99
യാങ്കൂണ്: മ്യാന്മര് ഭരണകൂടം കഴിഞ്ഞ വര്ഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച രണ്ട് റോയിട്ടേഴ്സ് റിപ്പോര്ട്ടര്മാരെ ഏഴു വര്ഷം തടവിന് കോടതി ശിക്ഷിച്ചു.റോഹിംഗ്യന് മുസ്്ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ വാ ലോണ് (32), ക്യോ സോ ഊ (28) എന്നിവര്ക്കെതിരേയാണ് ശിക്ഷ വിധിച്ചത്.ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം...കര്ണാടകയില് ഷര്ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്ത്ഥി യാങ്കോണിലെ ഇന്സെയിന് ജയിലില് കഴിയുകയാണ് ഇവര്.മ്യാന്മറിലെ പടിഞ്ഞാറന് സ്റ്റേറ്റായ റാഖിനെയിലെ ഒരു ഗ്രാമത്തില് കുട്ടികളടക്കം പത്ത് റോഹിംഗ്യന് മുസ്്ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെയാണ് പത്രപ്രവര്ത്തകരെ മ്യാന്മര് അധികൃതര് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.റാഖൈനിലെ മൌങ്ഡോ ജില്ലയില് നടത്താന് തീരുമാനിച്ചിരുന്ന സൈനിക നീക്കങ്ങളെകുറിച്ചുള്ള രേഖകള് ഇവരില് നിന്ന് പിടിച്ചെടുത്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.എന്നാല് പോലിസ് ഏജന്റുമാര് ഏതാനും പേപ്പറുകള് ഇവരെ ഏല്പ്പിക്കുകയും നിമിഷങ്ങള്ക്കകം പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇക്കാര്യം പോലിസുകാരനായ ഒരു സാക്ഷി തന്നെ വിചാരണവേളയില് കോടതിയില് മൊഴിനല്കിയിരുന്നു.എന്നാല് ഇയാളെ സേനാ നിര്ദ്ദേശങ്ങള് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വര്ഷത്തെ ജയിലിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി.പോലിസ് ഓഫീസറുടെ കുടുംബത്തെ പോലിസ് പാര്പ്പിട സമുച്ഛയത്തില് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി മ്യാന്മര് കോടതി ഇവരുടെ ജാമ്യാപേക്ഷ നേരത്തേ നിരസിച്ചിരുന്നു.മ്യാന്മറിലെ പത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആഗോള ശ്രദ്ധയാകര്ഷിച്ച കേസാണിത്.യു.എന് ഉള്പ്പെടെ മ്യാന്മറിന്റെ അറസ്റ്റിനെതിരേ രംഗത്തെത്തിയിരുന്നു.ബ്രിട്ടീഷ് കൊളോണിയന് കാലഘട്ടത്തെ നിയമം മുന്നിര്ത്തി മാധ്യമപ്രവര്ത്തകരെ അറസ്റ്റു ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും അവരെ വിട്ടയക്കണമെന്നും യു.എന് ആവശ്യപ്പെട്ടിരുന്നു
റോഹിംഗ്യന് കൂട്ടക്കൊല റിപ്പോര്ട്ട്: 2 റോയിട്ടേഴ്സ് മാധ്യമപ്രവര്ത്തകര്ക്ക് ഏഴ് വര്ഷം തടവ്
https://malayalam.oneindia.com/news/international/jail-for-reuters-reporters-in-myanmar-209268.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : യാങ്കൂണ്: മ്യാന്മര് ഭരണകൂടം കഴിഞ്ഞ വര്ഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച രണ്ട് റോയിട്ടേഴ്സ് റിപ്പോര്ട്ടര്മാരെ ഏഴു വര്ഷം തടവിന് കോടതി ശിക്ഷിച്ചു.റോഹിംഗ്യന് മുസ്്ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ വാ ലോണ് (32), ക്യോ സോ ഊ (28) എന്നിവര്ക്കെതിരേയാണ് ശിക്ഷ വിധിച്ചത്.ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം...കര്ണാടകയില് ഷര്ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്ത്ഥി യാങ്കോണിലെ ഇന്സെയിന് ജയിലില് കഴിയുകയാണ് ഇവര്.മ്യാന്മറിലെ പടിഞ്ഞാറന് സ്റ്റേറ്റായ റാഖിനെയിലെ ഒരു ഗ്രാമത്തില് കുട്ടികളടക്കം പത്ത് റോഹിംഗ്യന് മുസ്്ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെയാണ് പത്രപ്രവര്ത്തകരെ മ്യാന്മര് അധികൃതര് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.റാഖൈനിലെ മൌങ്ഡോ ജില്ലയില് നടത്താന് തീരുമാനിച്ചിരുന്ന സൈനിക നീക്കങ്ങളെകുറിച്ചുള്ള രേഖകള് ഇവരില് നിന്ന് പിടിച്ചെടുത്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.എന്നാല് പോലിസ് ഏജന്റുമാര് ഏതാനും പേപ്പറുകള് ഇവരെ ഏല്പ്പിക്കുകയും നിമിഷങ്ങള്ക്കകം പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇക്കാര്യം പോലിസുകാരനായ ഒരു സാക്ഷി തന്നെ വിചാരണവേളയില് കോടതിയില് മൊഴിനല്കിയിരുന്നു.എന്നാല് ഇയാളെ സേനാ നിര്ദ്ദേശങ്ങള് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വര്ഷത്തെ ജയിലിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി.പോലിസ് ഓഫീസറുടെ കുടുംബത്തെ പോലിസ് പാര്പ്പിട സമുച്ഛയത്തില് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി മ്യാന്മര് കോടതി ഇവരുടെ ജാമ്യാപേക്ഷ നേരത്തേ നിരസിച്ചിരുന്നു.മ്യാന്മറിലെ പത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആഗോള ശ്രദ്ധയാകര്ഷിച്ച കേസാണിത്.യു.എന് ഉള്പ്പെടെ മ്യാന്മറിന്റെ അറസ്റ്റിനെതിരേ രംഗത്തെത്തിയിരുന്നു.ബ്രിട്ടീഷ് കൊളോണിയന് കാലഘട്ടത്തെ നിയമം മുന്നിര്ത്തി മാധ്യമപ്രവര്ത്തകരെ അറസ്റ്റു ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും അവരെ വിട്ടയക്കണമെന്നും യു.എന് ആവശ്യപ്പെട്ടിരുന്നു ### Headline : റോഹിംഗ്യന് കൂട്ടക്കൊല റിപ്പോര്ട്ട്: 2 റോയിട്ടേഴ്സ് മാധ്യമപ്രവര്ത്തകര്ക്ക് ഏഴ് വര്ഷം തടവ്
100
കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു.ആലത്തൂരില് പ്രവര്ത്തനം കേന്ദ്രീകരിക്കാന് പാര്ട്ടി ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് രാജി എന്നാണ് വിശദീകരണം.തിങ്കളാഴ്ച വൈകിട്ടാണ് രാജി സമര്പ്പിച്ചത്.തിരഞ്ഞെടുപ്പില് തനിക്കൊപ്പം നിന്നവരെ നാളെ മുതല് നേരിട്ട് ചെന്ന് കാണുമെന്ന് രമ്യ വ്യക്തമാക്കി.'മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ', വീഡിയോ പുറത്ത് വിട്ട് എട്ടിന്റെ പണി വാങ്ങി റിപ്പബ്ലിക് ടിവി കുന്ദമംഗലം ബ്ലോക്കിലെ ഭരണം യുഡിഎഫിന് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് രമ്യയുടെ രാജി എന്നാണ് റിപ്പോര്ട്ടുകള്.ബ്ലോക്ക് പഞ്ചായത്തില് 19 അംഗ ഭരണ സമിതിയാണ് ഉളളത്.ഇതില് യുഡിഎഫിന് പത്ത് പേരുടെ പിന്തുണയുണ്ട്.എല്ഡിഎഫിനാകട്ടെ 9 അംഗങ്ങള് ആണുളളത്.ലോക്സഭാ തിരഞ്ഞെടുപ്പില് രമ്യ ജയിക്കുകയാണ് എങ്കില് ബ്ലോക്ക് പ്രസിഡണ്ട് പദവി സ്വാഭാവികമായും ഒഴിയേണ്ടതായി വരും.മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഇല്ലാതെയാവും.അപ്പോള് ഭരണസമിതിയില് എല്ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങളായി മാറും.ഇതോടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എങ്കില് നറുക്കെടുപ്പ് ആവശ്യമായി വരികയും ചെയ്യും.നറുക്കെടുപ്പിൽ ഭാഗ്യം എല്ഡിഎഫിനെ തുണച്ചാല് യുഡിഎഫിന് ഭരണം പോകും.ഈ സാഹചര്യം മുന്നില് കണ്ടാണ് യുഡിഎഫ് ഒരു മുഴം നീട്ടി എറിയുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മെയ് 23നാണ്.രമ്യ ഇപ്പോള് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞാല് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്പ് തന്നെ ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും.അതുകൊണ്ട് തന്നെ അംഗമെന്ന നിലയ്ക്ക് രമ്യയ്ക്ക് വോട്ട് ചെയ്യാനും യുഡിഎഫിന് പത്ത് വോട്ടുകളുമായി ഭരണം നിലനിർത്താനും സാധിക്കും.ഇതാണ് കോണ്ഗ്രസ് കണക്ക് കൂട്ടല് എന്നാണ് സൂചന
രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു! രാജി യുഡിഎഫ് തന്ത്രം
https://malayalam.oneindia.com/news/kerala/ramya-haridas-resigned-as-block-panchayath-president-kundamangalam-224330.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു.ആലത്തൂരില് പ്രവര്ത്തനം കേന്ദ്രീകരിക്കാന് പാര്ട്ടി ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് രാജി എന്നാണ് വിശദീകരണം.തിങ്കളാഴ്ച വൈകിട്ടാണ് രാജി സമര്പ്പിച്ചത്.തിരഞ്ഞെടുപ്പില് തനിക്കൊപ്പം നിന്നവരെ നാളെ മുതല് നേരിട്ട് ചെന്ന് കാണുമെന്ന് രമ്യ വ്യക്തമാക്കി.'മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ', വീഡിയോ പുറത്ത് വിട്ട് എട്ടിന്റെ പണി വാങ്ങി റിപ്പബ്ലിക് ടിവി കുന്ദമംഗലം ബ്ലോക്കിലെ ഭരണം യുഡിഎഫിന് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് രമ്യയുടെ രാജി എന്നാണ് റിപ്പോര്ട്ടുകള്.ബ്ലോക്ക് പഞ്ചായത്തില് 19 അംഗ ഭരണ സമിതിയാണ് ഉളളത്.ഇതില് യുഡിഎഫിന് പത്ത് പേരുടെ പിന്തുണയുണ്ട്.എല്ഡിഎഫിനാകട്ടെ 9 അംഗങ്ങള് ആണുളളത്.ലോക്സഭാ തിരഞ്ഞെടുപ്പില് രമ്യ ജയിക്കുകയാണ് എങ്കില് ബ്ലോക്ക് പ്രസിഡണ്ട് പദവി സ്വാഭാവികമായും ഒഴിയേണ്ടതായി വരും.മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഇല്ലാതെയാവും.അപ്പോള് ഭരണസമിതിയില് എല്ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങളായി മാറും.ഇതോടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എങ്കില് നറുക്കെടുപ്പ് ആവശ്യമായി വരികയും ചെയ്യും.നറുക്കെടുപ്പിൽ ഭാഗ്യം എല്ഡിഎഫിനെ തുണച്ചാല് യുഡിഎഫിന് ഭരണം പോകും.ഈ സാഹചര്യം മുന്നില് കണ്ടാണ് യുഡിഎഫ് ഒരു മുഴം നീട്ടി എറിയുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മെയ് 23നാണ്.രമ്യ ഇപ്പോള് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞാല് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്പ് തന്നെ ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും.അതുകൊണ്ട് തന്നെ അംഗമെന്ന നിലയ്ക്ക് രമ്യയ്ക്ക് വോട്ട് ചെയ്യാനും യുഡിഎഫിന് പത്ത് വോട്ടുകളുമായി ഭരണം നിലനിർത്താനും സാധിക്കും.ഇതാണ് കോണ്ഗ്രസ് കണക്ക് കൂട്ടല് എന്നാണ് സൂചന ### Headline : രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു! രാജി യുഡിഎഫ് തന്ത്രം