id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
301
ഇടതു സർക്കാരിൽ അനൈക്യത്തിന്റെ പന്തുകളി നടക്കുകയാണെന്ന് സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടു.മുത്തങ്ങാ സംഭവത്തിന്റെ നാലാം വാർഷിക ദിനാചരണ സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഴീക്കോട്.കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കും ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും അനൈക്യത്തിന്റെ പന്ത് തട്ടിക്കളിച്ച് സർക്കാർ ഐക്യമുന്നണിയാണെന്നും പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നമ്മുടെ സർക്കാരിന്റെ ഗതി നിർണയിക്കുന്നത് രണ്ടാമത്തെ അവതാരമാണ്.അതായത് ആമവേഗത്തിലാണ് ഇവിടെ ഭരണം നടക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.മറുപുറം ഃ ദേ...ഒടുവിൽ അഴീക്കോടു വരെ സുല്ലു പറഞ്ഞു.ഇനി ഇടതു മുന്നണി നയിക്കുന്നവർ പറയണം ഏത് മാധ്യമ സിൻഡിക്കേറ്റിന്റെ വക്താവാണ് സുകുമാർ അഴീക്കോടെന്ന്.ഒട്ടകപക്ഷിയുടെ സ്വഭാവമെടുക്കരുത്.ശത്രുവരുമ്പോൾ അതായത് തല മണ്ണിൽ പൂഴ്ത്തി രക്ഷപ്പെടരുത്.അഴീക്കോടിനാണേൽ ഒന്നും നോക്കാനില്ല.പെണ്ണും പിടക്കോഴിയുമില്ല... നാവിനാണേൽ കേരള ജനത ആജീവനാന്ത ലൈസൻസും നൽകിയിട്ടുണ്ട്.വെള്ളാപ്പള്ളി തൊട്ട് പിണറായി വരെ പുള്ളിക്കാരന്റെ മുന്നിൽ സമൻമാർ തന്നെ.ഇനിയിപ്പോ മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞ് ആരുടേയും കണ്ണിൽ ഇടതു നേതാക്കൾ പൊടിയിടേണ്ട.നാട്ടുകാർ ഇളകിത്തുടങ്ങി എന്നതിന് ഉദാഹരണമാണ് അഴീക്കോടിന്റെ വാക്കുകൾ.ജനങ്ങൾക്ക് വേണ്ടത് കൊടുക്കുവാൻ അഴീക്കോടിന് നല്ലതുപോലെ അറിയാം..അഭിപ്രായങ്ങൾ
ഇടതു സർക്കാരിൽ അനൈക്യത്തിന്റെ പന്തുകളി ഃ സുകുമാർ അഴീക്കോട്
http://www.puzha.com/blog/news-news1_feb20_07/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇടതു സർക്കാരിൽ അനൈക്യത്തിന്റെ പന്തുകളി നടക്കുകയാണെന്ന് സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടു.മുത്തങ്ങാ സംഭവത്തിന്റെ നാലാം വാർഷിക ദിനാചരണ സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഴീക്കോട്.കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കും ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും അനൈക്യത്തിന്റെ പന്ത് തട്ടിക്കളിച്ച് സർക്കാർ ഐക്യമുന്നണിയാണെന്നും പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നമ്മുടെ സർക്കാരിന്റെ ഗതി നിർണയിക്കുന്നത് രണ്ടാമത്തെ അവതാരമാണ്.അതായത് ആമവേഗത്തിലാണ് ഇവിടെ ഭരണം നടക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.മറുപുറം ഃ ദേ...ഒടുവിൽ അഴീക്കോടു വരെ സുല്ലു പറഞ്ഞു.ഇനി ഇടതു മുന്നണി നയിക്കുന്നവർ പറയണം ഏത് മാധ്യമ സിൻഡിക്കേറ്റിന്റെ വക്താവാണ് സുകുമാർ അഴീക്കോടെന്ന്.ഒട്ടകപക്ഷിയുടെ സ്വഭാവമെടുക്കരുത്.ശത്രുവരുമ്പോൾ അതായത് തല മണ്ണിൽ പൂഴ്ത്തി രക്ഷപ്പെടരുത്.അഴീക്കോടിനാണേൽ ഒന്നും നോക്കാനില്ല.പെണ്ണും പിടക്കോഴിയുമില്ല... നാവിനാണേൽ കേരള ജനത ആജീവനാന്ത ലൈസൻസും നൽകിയിട്ടുണ്ട്.വെള്ളാപ്പള്ളി തൊട്ട് പിണറായി വരെ പുള്ളിക്കാരന്റെ മുന്നിൽ സമൻമാർ തന്നെ.ഇനിയിപ്പോ മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞ് ആരുടേയും കണ്ണിൽ ഇടതു നേതാക്കൾ പൊടിയിടേണ്ട.നാട്ടുകാർ ഇളകിത്തുടങ്ങി എന്നതിന് ഉദാഹരണമാണ് അഴീക്കോടിന്റെ വാക്കുകൾ.ജനങ്ങൾക്ക് വേണ്ടത് കൊടുക്കുവാൻ അഴീക്കോടിന് നല്ലതുപോലെ അറിയാം..അഭിപ്രായങ്ങൾ ### Headline : ഇടതു സർക്കാരിൽ അനൈക്യത്തിന്റെ പന്തുകളി ഃ സുകുമാർ അഴീക്കോട്
302
ദില്ലി: കേരളത്തില് നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്ഐഎ ഫ്രാന്സിലേക്ക്.പാരീസ് ആക്രമണ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ദേശീയ അന്വേഷണ ഏജന്സി ഫ്രാന്സിലേക്ക് പോകുന്നത്.കണ്ണൂരിലെ കനകമലയില് പിടിയിലായ സുബ്ഹാനി ഹാജിയുമായി പാരീസ് ആക്രമണക്കേസിലെ പ്രതികള്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണിത്.നടിയെ ആക്രമിച്ചതിന് സമാനമായ ഭീഷണികള്!! ഗോസിപ്പും വ്യക്തിഹത്യയും..പാര്വ്വതി പ്രതികരിക്കുന്നു ഫ്രാന്സില് നിന്നുള്ള അന്വേഷണ സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയേയും ചോദ്യം ചെയ്യും.നേരത്തെ ഫ്രഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം എസ്പി എപി ഷൗക്കത്തലി അടക്കമുള്ള എന്ഐഎ സംഘം ഫ്രാന്സിലേക്ക് പോയിരുന്നു.ഫ്രാന്സില് നിന്നുള്ള സംഘം ദില്ലിയിലെത്തി എന്ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.കൂടുതല് വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് വീണ്ടും എന്ഐഎ സംഘം ഫ്രാന്സിലേക്ക് പോകുന്നത്.ഫ്രഞ്ച് സംഘത്തിന് ഇന്ത്യയിലെത്തി സുബ്ഹാനിയെ ചോദ്യം ചെയ്യുന്നതിന് കോടതിയുടെ അനുമതി തേടാനൊരുങ്ങുകയാണ് അന്വേഷണ സംഘം.കനകമലയില് രഹസ്യയോഗം നടത്താന് ഒത്തുചേര്ന്ന സംഘത്തിന് നേതൃത്വം നല്കിയ സുബ്ഹാനിയെ എന്ഐഎ അറസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ വിദേശബന്ധം പുറത്തായത്.പാരീസ് ആക്രമണത്തിലെ ഭീകരര്ക്കൊപ്പമാണ് സുബ്ഹാനിക്ക് ഇറാഖിലെ ഐസിസ് ക്യാമ്പില് പരിശീലനം ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്
ഐസിസ് റിക്രൂട്ട്മെന്റ്: എന്ഐഎ ഫ്രാന്സിലേക്ക്.. പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ ചോദ്യം ചെയ്യും
https://malayalam.oneindia.com/news/india/isis-recruitment-nia-team-to-france-question-paris-attackers-189740.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കേരളത്തില് നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്ഐഎ ഫ്രാന്സിലേക്ക്.പാരീസ് ആക്രമണ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ദേശീയ അന്വേഷണ ഏജന്സി ഫ്രാന്സിലേക്ക് പോകുന്നത്.കണ്ണൂരിലെ കനകമലയില് പിടിയിലായ സുബ്ഹാനി ഹാജിയുമായി പാരീസ് ആക്രമണക്കേസിലെ പ്രതികള്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണിത്.നടിയെ ആക്രമിച്ചതിന് സമാനമായ ഭീഷണികള്!! ഗോസിപ്പും വ്യക്തിഹത്യയും..പാര്വ്വതി പ്രതികരിക്കുന്നു ഫ്രാന്സില് നിന്നുള്ള അന്വേഷണ സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയേയും ചോദ്യം ചെയ്യും.നേരത്തെ ഫ്രഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം എസ്പി എപി ഷൗക്കത്തലി അടക്കമുള്ള എന്ഐഎ സംഘം ഫ്രാന്സിലേക്ക് പോയിരുന്നു.ഫ്രാന്സില് നിന്നുള്ള സംഘം ദില്ലിയിലെത്തി എന്ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.കൂടുതല് വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് വീണ്ടും എന്ഐഎ സംഘം ഫ്രാന്സിലേക്ക് പോകുന്നത്.ഫ്രഞ്ച് സംഘത്തിന് ഇന്ത്യയിലെത്തി സുബ്ഹാനിയെ ചോദ്യം ചെയ്യുന്നതിന് കോടതിയുടെ അനുമതി തേടാനൊരുങ്ങുകയാണ് അന്വേഷണ സംഘം.കനകമലയില് രഹസ്യയോഗം നടത്താന് ഒത്തുചേര്ന്ന സംഘത്തിന് നേതൃത്വം നല്കിയ സുബ്ഹാനിയെ എന്ഐഎ അറസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ വിദേശബന്ധം പുറത്തായത്.പാരീസ് ആക്രമണത്തിലെ ഭീകരര്ക്കൊപ്പമാണ് സുബ്ഹാനിക്ക് ഇറാഖിലെ ഐസിസ് ക്യാമ്പില് പരിശീലനം ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട് ### Headline : ഐസിസ് റിക്രൂട്ട്മെന്റ്: എന്ഐഎ ഫ്രാന്സിലേക്ക്.. പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ ചോദ്യം ചെയ്യും
303
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താന് നിയമസഭയിലേക്ക് എത്തിയ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് പ്രതിപക്ഷം.ഗവര്ണറെ സ്വീകരിക്കുന്ന ചടങ്ങിനിടെയാണ് പ്രതിപക്ഷം ഗോബാക്ക് വിളികളുമായി വന് പ്രതിഷേധം ഉയര്ത്തിയത്.ഗവര്ണറെ സഭയിലേക്ക് കടക്കാന് അനുവദിക്കാതെ പ്രതിപക്ഷത്തെ അംഗങ്ങള് വഴിയില് തടയുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര് പി ശ്രീരാമകൃഷ്ണന്, നിയമമന്ത്രി എകെ ബാലന് എന്നിവര്ക്കൊപ്പമാണ് ഗവര്ണര് സഭയിലേക്ക് എത്തിയത്.പ്ലക്കാര്ഡുകളും ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.ഗവര്ണറെ തിരിച്ച് വിളിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഗവർണർ ഇത്തരത്തിൽ വൻ പ്രതിഷേധം നേരിടുന്നത്.സ്പീക്കര് പി ശ്രീരാമകൃഷ്ണന് പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാന് ശ്രമിച്ചുവെങ്കിലും അവര് വഴങ്ങിയില്ല.തുടര്ന്ന് വാച്ച് ആന്ഡ് വാര്ഡ് സഭയുടെ നടുത്തളത്തിലേക്ക് എത്തിയതോടെ കാര്യങ്ങള് സംഘര്ഷത്തിലേക്ക് നീങ്ങി.പ്രതിപക്ഷ എംഎല്എമാരെ വാച്ച് ആന്ഡ് വാര്ഡ് ബലം പ്രയോഗിച്ച് നീക്കി ഗവര്ണര്ക്ക് ഡയസിലേക്ക് വഴിയൊരുക്കി.ഭരണപക്ഷത്തെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് ഗവര്ണറെ പത്ത് മിനുറ്റോളം വഴിയില് തടഞ്ഞ് പ്രതിപക്ഷം പ്രതിഷേധമുയര്ത്തിയത്.ഗവര്ണര് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോഴും പ്രതിപക്ഷ അംഗങ്ങള് ഗോബാക്ക് മുദ്രാവാക്യം വിളി തുടരുകയായിരുന്നു.പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.നിയമസഭയ്ക്ക് മുന്നില് കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ അപമാനിച്ച ഗവര്ണറെ തിരിച്ച് വിളിക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്
ഗവർണർ ഗോ ബാക്ക്'! നിയമസഭയിൽ ഗവർണറെ തടഞ്ഞ് പ്രതിപക്ഷം! അസാധാരണ പ്രതിഷേധം
https://malayalam.oneindia.com/news/kerala/opposition-protest-in-assembly-against-governor-241101.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താന് നിയമസഭയിലേക്ക് എത്തിയ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് പ്രതിപക്ഷം.ഗവര്ണറെ സ്വീകരിക്കുന്ന ചടങ്ങിനിടെയാണ് പ്രതിപക്ഷം ഗോബാക്ക് വിളികളുമായി വന് പ്രതിഷേധം ഉയര്ത്തിയത്.ഗവര്ണറെ സഭയിലേക്ക് കടക്കാന് അനുവദിക്കാതെ പ്രതിപക്ഷത്തെ അംഗങ്ങള് വഴിയില് തടയുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര് പി ശ്രീരാമകൃഷ്ണന്, നിയമമന്ത്രി എകെ ബാലന് എന്നിവര്ക്കൊപ്പമാണ് ഗവര്ണര് സഭയിലേക്ക് എത്തിയത്.പ്ലക്കാര്ഡുകളും ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.ഗവര്ണറെ തിരിച്ച് വിളിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഗവർണർ ഇത്തരത്തിൽ വൻ പ്രതിഷേധം നേരിടുന്നത്.സ്പീക്കര് പി ശ്രീരാമകൃഷ്ണന് പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാന് ശ്രമിച്ചുവെങ്കിലും അവര് വഴങ്ങിയില്ല.തുടര്ന്ന് വാച്ച് ആന്ഡ് വാര്ഡ് സഭയുടെ നടുത്തളത്തിലേക്ക് എത്തിയതോടെ കാര്യങ്ങള് സംഘര്ഷത്തിലേക്ക് നീങ്ങി.പ്രതിപക്ഷ എംഎല്എമാരെ വാച്ച് ആന്ഡ് വാര്ഡ് ബലം പ്രയോഗിച്ച് നീക്കി ഗവര്ണര്ക്ക് ഡയസിലേക്ക് വഴിയൊരുക്കി.ഭരണപക്ഷത്തെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് ഗവര്ണറെ പത്ത് മിനുറ്റോളം വഴിയില് തടഞ്ഞ് പ്രതിപക്ഷം പ്രതിഷേധമുയര്ത്തിയത്.ഗവര്ണര് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോഴും പ്രതിപക്ഷ അംഗങ്ങള് ഗോബാക്ക് മുദ്രാവാക്യം വിളി തുടരുകയായിരുന്നു.പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.നിയമസഭയ്ക്ക് മുന്നില് കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ അപമാനിച്ച ഗവര്ണറെ തിരിച്ച് വിളിക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് ### Headline : ഗവർണർ ഗോ ബാക്ക്'! നിയമസഭയിൽ ഗവർണറെ തടഞ്ഞ് പ്രതിപക്ഷം! അസാധാരണ പ്രതിഷേധം
304
കോഴിക്കോട്: സ്നേഹിക്കുന്നവർ തമ്മിൽ ഒളിച്ചോടുന്നത് കേരളത്തിൽ വലിയ പുതുമയൊന്നും അല്ല.ചിലപ്പോൾ അബദ്ധത്തിലേക്ക് അല്ലെങ്കിൽ നല്ലൊരു ജീവിതത്തിലേക്ക് അത് കടന്ന് പോകാറുമുണ്ട്.എന്നാൽ കോഴിക്കോട് നടന്ന ഒളിച്ചോട്ടം വളരെ വ്യത്യസ്തമായിരുന്നു.വിവാഹം കഴിഞ്ഞ ഹാളിൽ നിന്ന് തന്നെയാണ് വധു ഒളിച്ചോടിയത്.നാടകീയമായ സംഭവങ്ങളാണ് പിന്നീട് നടന്നത്.ശബരിമലയുടെ താഴ് വാരത്ത് കെ സുരേന്ദ്രൻ എരിഞ്ഞടങ്ങി; കോന്നിയിലെ ഇടതുവിജയം ഉറച്ച രാഷ്ട്രീയ സന്ദേശം! ഒളിച്ചോടിയ വധുവിനും കാമുകനുമെതിരെ വരനും കുടുംബവും കേസ് കൊടുക്കുകയായിരുന്നു.തുടർന്ന് വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്.വിവാഹ നിശ്ചയം നടന്നത് ഏപ്രിലിലായിരുന്നു.അതായത് ആറ് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്.വിവാഹത്തിൽനിന്നു പിൻമാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാരൻ വാദിക്കുന്നത്.വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു വധുവിന്റെ ഒളിച്ചോട്ടം.വിവഹദിവസം പെൺ വീട്ടുകാർ 1500 പേർക്ക് സദ്യയും ഒരുക്കിയിരുന്നു.വരന്റെ വീട്ടിൽ പോകാൻ വധുവിന്റെ ഒരു സുഹൃത്തിനെയും കൂട്ടി വസ്ത്രം മാറാൻ പോയതായിരുന്നു.ഏറെ നേരമായും വരാതിരുന്നപ്പോൾ ബന്ധുക്കൾ അന്വേഷിച്ചു.ഒഡിറ്റോറിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വധു ഒളിച്ചോടിയതായി കണ്ടെത്തിയത്
വിവാഹം കഴിഞ്ഞ ഉടനെ വധു ഒളിച്ചോടി; യുവതിയും കാമുകനും റിമാൻഡിൽ, സിനിമയെ വെല്ലുന്ന നാടകീയത
https://malayalam.oneindia.com/news/kerala/bride-elope-on-wedding-day-in-kozhikode-235763.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: സ്നേഹിക്കുന്നവർ തമ്മിൽ ഒളിച്ചോടുന്നത് കേരളത്തിൽ വലിയ പുതുമയൊന്നും അല്ല.ചിലപ്പോൾ അബദ്ധത്തിലേക്ക് അല്ലെങ്കിൽ നല്ലൊരു ജീവിതത്തിലേക്ക് അത് കടന്ന് പോകാറുമുണ്ട്.എന്നാൽ കോഴിക്കോട് നടന്ന ഒളിച്ചോട്ടം വളരെ വ്യത്യസ്തമായിരുന്നു.വിവാഹം കഴിഞ്ഞ ഹാളിൽ നിന്ന് തന്നെയാണ് വധു ഒളിച്ചോടിയത്.നാടകീയമായ സംഭവങ്ങളാണ് പിന്നീട് നടന്നത്.ശബരിമലയുടെ താഴ് വാരത്ത് കെ സുരേന്ദ്രൻ എരിഞ്ഞടങ്ങി; കോന്നിയിലെ ഇടതുവിജയം ഉറച്ച രാഷ്ട്രീയ സന്ദേശം! ഒളിച്ചോടിയ വധുവിനും കാമുകനുമെതിരെ വരനും കുടുംബവും കേസ് കൊടുക്കുകയായിരുന്നു.തുടർന്ന് വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്.വിവാഹ നിശ്ചയം നടന്നത് ഏപ്രിലിലായിരുന്നു.അതായത് ആറ് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്.വിവാഹത്തിൽനിന്നു പിൻമാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാരൻ വാദിക്കുന്നത്.വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു വധുവിന്റെ ഒളിച്ചോട്ടം.വിവഹദിവസം പെൺ വീട്ടുകാർ 1500 പേർക്ക് സദ്യയും ഒരുക്കിയിരുന്നു.വരന്റെ വീട്ടിൽ പോകാൻ വധുവിന്റെ ഒരു സുഹൃത്തിനെയും കൂട്ടി വസ്ത്രം മാറാൻ പോയതായിരുന്നു.ഏറെ നേരമായും വരാതിരുന്നപ്പോൾ ബന്ധുക്കൾ അന്വേഷിച്ചു.ഒഡിറ്റോറിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വധു ഒളിച്ചോടിയതായി കണ്ടെത്തിയത് ### Headline : വിവാഹം കഴിഞ്ഞ ഉടനെ വധു ഒളിച്ചോടി; യുവതിയും കാമുകനും റിമാൻഡിൽ, സിനിമയെ വെല്ലുന്ന നാടകീയത
305
കോയമ്പത്തൂര്: കോയമ്പത്തൂര് ബസ് അപകടത്തില്പ്പെട്ടവര്ക്ക് വൈദ്യസഹായം നല്കുന്നതിനായി പ്രത്യേക മെഡിക്കല് സംഘത്തെ അയയ്ക്കാന് സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.പരിക്കേറ്റവര്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.ദുരിതാശ്വാസ നടപടികള്ക്ക് മേല്നോട്ടം വഹിക്കുന്നതിനായി രണ്ട് മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.ഗതാഗത മന്ത്രി എകെ ശശീന്ദ്രനുും കൃഷി മന്ത്രി വിഎസ് സുനില്കുമാറുമാണ് ഇതോടെ കോയമ്പത്തൂരിലെത്തിച്ചേരുക.എല്ലാവരും ഉറക്കത്തില്, വലിയ ശബ്ദത്തോടെ ഇടിച്ചു, രക്ഷപ്പെട്ട വിദ്യാര്ത്ഥിനി പറയുന്നു അപകടവുമായി ബന്ധപ്പെട്ടുള്ള പ്രവര്ത്തനങ്ങളുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറി ടോം ജോസിനാണ് നല്കിയിട്ടുള്ളത്.പരിക്കേറ്റ് ചികിത്സയില് കഴിയുന്നവര്ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആലോചനകള് നടക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.തമിഴ്നാട് സര്ക്കാരും എല്ലാത്തരത്തിലുള്ള സഹായവും ഉറപ്പ് നല്കിയിട്ടുണ്ട്.ഇതിന് പുറമേ രക്ഷാപ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനായി തമിഴ്നാട് സെക്രട്ടറിയേറ്റില് ഉന്നതതല യോഗവും വിളിച്ചുചേര്ത്തിട്ടുണ്ട്.തമിഴ്നാട്ടിലെ അവിനാശിക്ക് സമീപം കെഎസ്ആര്സിടി ബസും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഇതിനകം 20 പേരാണ് മരിച്ചത്.ഇതില് 12 പേരെ മാത്രമാണ് തിരിച്ചഖിഞ്ഞിട്ടുള്ളത്.25 ഓളം പേരെ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നല്കുന്ന വിവരം.പുലര്ച്ചെ മൂന്നരെയോടെ ഡിവൈഡര് മറികടന്നെത്തിയ ലോറി ബസിന്റെ വലതുഭാഗത്തുകൂടി ഇടിച്ചുകയറുകയായിരുന്നു.ഇതിന്റെ ബസിന്റെ വലതുവശത്തിരുന്നവര്ക്കാണ് ഗുരുതരമായി പരിക്കേറ്റത്
കോയമ്പത്തൂര് അപകടം: ആവശ്യമെങ്കില് വൈദ്യ സംഘത്തെ അയയ്ക്കുമെന്ന് കേരള മുഖ്യമന്ത്രി
https://malayalam.oneindia.com/news/india/coimbatore-accident-kerala-cm-about-medical-team-to-avinashi-242403.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോയമ്പത്തൂര്: കോയമ്പത്തൂര് ബസ് അപകടത്തില്പ്പെട്ടവര്ക്ക് വൈദ്യസഹായം നല്കുന്നതിനായി പ്രത്യേക മെഡിക്കല് സംഘത്തെ അയയ്ക്കാന് സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.പരിക്കേറ്റവര്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.ദുരിതാശ്വാസ നടപടികള്ക്ക് മേല്നോട്ടം വഹിക്കുന്നതിനായി രണ്ട് മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.ഗതാഗത മന്ത്രി എകെ ശശീന്ദ്രനുും കൃഷി മന്ത്രി വിഎസ് സുനില്കുമാറുമാണ് ഇതോടെ കോയമ്പത്തൂരിലെത്തിച്ചേരുക.എല്ലാവരും ഉറക്കത്തില്, വലിയ ശബ്ദത്തോടെ ഇടിച്ചു, രക്ഷപ്പെട്ട വിദ്യാര്ത്ഥിനി പറയുന്നു അപകടവുമായി ബന്ധപ്പെട്ടുള്ള പ്രവര്ത്തനങ്ങളുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറി ടോം ജോസിനാണ് നല്കിയിട്ടുള്ളത്.പരിക്കേറ്റ് ചികിത്സയില് കഴിയുന്നവര്ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആലോചനകള് നടക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.തമിഴ്നാട് സര്ക്കാരും എല്ലാത്തരത്തിലുള്ള സഹായവും ഉറപ്പ് നല്കിയിട്ടുണ്ട്.ഇതിന് പുറമേ രക്ഷാപ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനായി തമിഴ്നാട് സെക്രട്ടറിയേറ്റില് ഉന്നതതല യോഗവും വിളിച്ചുചേര്ത്തിട്ടുണ്ട്.തമിഴ്നാട്ടിലെ അവിനാശിക്ക് സമീപം കെഎസ്ആര്സിടി ബസും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഇതിനകം 20 പേരാണ് മരിച്ചത്.ഇതില് 12 പേരെ മാത്രമാണ് തിരിച്ചഖിഞ്ഞിട്ടുള്ളത്.25 ഓളം പേരെ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നല്കുന്ന വിവരം.പുലര്ച്ചെ മൂന്നരെയോടെ ഡിവൈഡര് മറികടന്നെത്തിയ ലോറി ബസിന്റെ വലതുഭാഗത്തുകൂടി ഇടിച്ചുകയറുകയായിരുന്നു.ഇതിന്റെ ബസിന്റെ വലതുവശത്തിരുന്നവര്ക്കാണ് ഗുരുതരമായി പരിക്കേറ്റത് ### Headline : കോയമ്പത്തൂര് അപകടം: ആവശ്യമെങ്കില് വൈദ്യ സംഘത്തെ അയയ്ക്കുമെന്ന് കേരള മുഖ്യമന്ത്രി
306
ജയ്പൂര്: രാജസ്ഥാനില് ക്ഷേത്രത്തില് പ്രവേശിക്കാന് ശ്രമിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ സവര്ണര് കെട്ടിയിട്ട് മര്ദ്ദിച്ചു.പാലി ജില്ലയിലെ ധനേരിയ ഗ്രാമത്തിലാണ് സംഭവം.യുവാവിനെ മര്ദ്ദിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലാവുന്നുണ്ട്.പ്രായപൂര്ത്തിയാകാത്ത ദളിത് വിഭാഗത്തില് പെട്ട യുവാവ് ക്ഷേത്രത്തില് പ്രവേശിക്കാന് ശ്രമിച്ചെന്നാരോപിച്ചാണ് പ്രദേശവാസികളായ സവര്ണ വിഭാഗത്തില് പെട്ടവര് ഇയാളെ കൈയ്യും കാലും കയറുകൊണ്ട് കെട്ടിയിട്ട് മര്ദ്ദിച്ചത്.ക്ഷേത്രത്തില് കയറിയില്ലെന്നും മര്ദ്ദിക്കരുതെന്നും കരഞ്ഞ് പറഞ്ഞെങ്കിലും ആക്രമികള് മര്ദ്ദനം തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള് പറഞ്ഞു.കണ്ട് നിന്ന് ചിലരാണ് മര്ദ്ദിക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല് മീഡിയയില് പ്രചരിപ്പിച്ചത്.വീഡിയോ പ്രചരിച്ചെങ്കിലും പോലീസ് നടപടിയെടുക്കാന് കൂട്ടാക്കിയിരുന്നില്ല.ഇതോടെ യുവാവിന്റെ ബന്ധു പോലീസില് പരാതി നല്കി.വട്ടിയൂര്ക്കാവില് ജ്യോതി വിജയകുമാറും പട്ടികയില്? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്!! അതേസമയം തുടക്കത്തില് നടപടിയെടുക്കാത്തതില് പോലീസിനെതിരെ പ്രതിഷേധം പുകയുന്നുണ്ട്.ഉത്തരാഖണ്ഡില് ഒരുമാസം മുന്പേ ഇത്തരത്തില് ദളിത് യുവാവിനെ സവര്ണ ജാതിക്കാര് മര്ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.വിവാഹ സത്കാരത്തില് പങ്കെടുത്ത് സവര്ണക്ക് മുന്പില് ഭക്ഷ ണം കഴിച്ചതിനായിരുന്നു യുവാവിനെ മര്ദ്ദിച്ചത്.ദളിത് വിഭാഗത്തില്പ്പെട്ട പെണ്കുട്ടി വിവാഹ ദിവസം കുതിരപ്പുറത്ത് യാത്ര ചെയ്തതിന്റെ പേരില് അക്രമത്തിനിരയായ സംഭവവും അടുത്തിടെയായിരുന്നു റിപ്പോര്ട്ട് ചെയ്തിരുന്നു
ക്ഷേത്രത്തില് പ്രവേശിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ കെട്ടിയിട്ട് മര്ദ്ദിച്ചു
https://malayalam.oneindia.com/news/india/dalit-boy-beaten-up-in-pali-near-rajasthan-227023.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയ്പൂര്: രാജസ്ഥാനില് ക്ഷേത്രത്തില് പ്രവേശിക്കാന് ശ്രമിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ സവര്ണര് കെട്ടിയിട്ട് മര്ദ്ദിച്ചു.പാലി ജില്ലയിലെ ധനേരിയ ഗ്രാമത്തിലാണ് സംഭവം.യുവാവിനെ മര്ദ്ദിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലാവുന്നുണ്ട്.പ്രായപൂര്ത്തിയാകാത്ത ദളിത് വിഭാഗത്തില് പെട്ട യുവാവ് ക്ഷേത്രത്തില് പ്രവേശിക്കാന് ശ്രമിച്ചെന്നാരോപിച്ചാണ് പ്രദേശവാസികളായ സവര്ണ വിഭാഗത്തില് പെട്ടവര് ഇയാളെ കൈയ്യും കാലും കയറുകൊണ്ട് കെട്ടിയിട്ട് മര്ദ്ദിച്ചത്.ക്ഷേത്രത്തില് കയറിയില്ലെന്നും മര്ദ്ദിക്കരുതെന്നും കരഞ്ഞ് പറഞ്ഞെങ്കിലും ആക്രമികള് മര്ദ്ദനം തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള് പറഞ്ഞു.കണ്ട് നിന്ന് ചിലരാണ് മര്ദ്ദിക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല് മീഡിയയില് പ്രചരിപ്പിച്ചത്.വീഡിയോ പ്രചരിച്ചെങ്കിലും പോലീസ് നടപടിയെടുക്കാന് കൂട്ടാക്കിയിരുന്നില്ല.ഇതോടെ യുവാവിന്റെ ബന്ധു പോലീസില് പരാതി നല്കി.വട്ടിയൂര്ക്കാവില് ജ്യോതി വിജയകുമാറും പട്ടികയില്? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്!! അതേസമയം തുടക്കത്തില് നടപടിയെടുക്കാത്തതില് പോലീസിനെതിരെ പ്രതിഷേധം പുകയുന്നുണ്ട്.ഉത്തരാഖണ്ഡില് ഒരുമാസം മുന്പേ ഇത്തരത്തില് ദളിത് യുവാവിനെ സവര്ണ ജാതിക്കാര് മര്ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.വിവാഹ സത്കാരത്തില് പങ്കെടുത്ത് സവര്ണക്ക് മുന്പില് ഭക്ഷ ണം കഴിച്ചതിനായിരുന്നു യുവാവിനെ മര്ദ്ദിച്ചത്.ദളിത് വിഭാഗത്തില്പ്പെട്ട പെണ്കുട്ടി വിവാഹ ദിവസം കുതിരപ്പുറത്ത് യാത്ര ചെയ്തതിന്റെ പേരില് അക്രമത്തിനിരയായ സംഭവവും അടുത്തിടെയായിരുന്നു റിപ്പോര്ട്ട് ചെയ്തിരുന്നു ### Headline : ക്ഷേത്രത്തില് പ്രവേശിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ കെട്ടിയിട്ട് മര്ദ്ദിച്ചു
307
കണ്ണൂർ: ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ ബോധവല്ക്കരണ റാലി സംഘടിപ്പിച്ചു.എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില് നടന്ന വിമുക്തി ബോധവല്ക്കരണ റാലിയിൽ വിദ്യാർത്ഥികളും ജനപ്രതിനിധികളും പങ്കെടുത്തു.അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് സംഘടിപ്പിച്ച വിമുക്തി ബോധവല്ക്കരണ റാലി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്തു.പുകയിലയും ശ്വാസകോശാരോഗ്യവും എന്നതാണ് ഈ വര്ഷത്തെ പുകയില വിരുദ്ധ സന്ദേശം.ആര്മി സ്കൂള്, കോളേജ് ഓഫ് നഴ്സിംഗ്, സെന്റ് തെരേസാസ് ഹയര്സെക്കന്ററി സ്കൂള്, തോട്ടട ഗവ.പോളിടെക്നിക്, കൊയിലി സ്കൂള് ഓഫ് നഴ്സിംഗ്, സിഎച്ച്എം ഹയര് സെക്കണ്ടറി സ്കൂള്, സെന്റ് മൈക്കിള്സ് സ്കൂള്, ചൊവ്വ എച്ച്എസ്എസ്, ഗവ.സ്കൂള് ഓഫ് നഴ്സിംഗ്, ടൗണ് ഹയര്സെക്കന്ററി സ്കൂള് എന്നിവിടങ്ങളിലെ എന്എസ്എസ്, എന്സിസി, എസ്പിസി കേഡറ്റുകള്, കണ്ണൂര് സ്പോര്ട്സ് സ്റ്റേഷന് റോളര് സ്കേറ്റിംഗ് സ്കൂളിലെ കുട്ടികള്, കുടുംബശ്രീ പ്രവര്ത്തകര് ഉള്പ്പെടെ നിരവധിപേര് റാലിയില് പങ്കെടുത്തു.കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ടൗണ് ഹയര് സെക്കണ്ടറി സ്കൂളില് സമാപിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില് വിവിധ എക്സൈസ് റേഞ്ച് പരിധികളിലായി ഫ്ളാഷ് മോബ്, പോസ്റ്റര് പ്രചരണം, പുകയില വിരുദ്ധ മനുഷ്യ ചങ്ങല തുടങ്ങിയ പരിപാടികളും നടന്നു.കണ്ണൂര് കോര്പ്പറേഷന് കൗണ്സിലര് ലിഷാ ദീപക് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് റാലിയിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കലക്ട്രേറ്റ് ബോധവല്ക്കരണ പരിസരത്ത് നടന്ന പരിപാടിയില് എഡിഎം ഇ മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി എക്സസൈസ് കമ്മിഷണര് പി കെ സുരേഷ്, എന് എസ്എസ് ജില്ലാ കോ ഓര്ഡിനേറ്റര് പി സരീഷ്, കൗണ്സിലര് തൈക്കണ്ടി മുരളീധരന്, വിമുക്തി ജില്ലാ മിഷന് മാനേജര് ഷാജി എസ് രാജന് തുടങ്ങിയവര് പങ്കെടുത്തു.മ ഹാ ത്മാ ഗാ ന്ധി ദേ ശീ യ ഗ്രാ മീ ണ തൊ ഴി ലു റ പ്പ് പ ദ്ധ തി യി ല് വി വി ധ പ്ര വൃ ത്തി ക ള് ക്ക് അ പേ ക്ഷി ക്കാം
ജീവിതമാണ് ലഹരി' എന്ന മുദ്രാവാക്യമുയർത്തി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില് ലഹരിക്കെതിരെ ബോധവല്ക്കരണ റാലി സംഘടിപ്പിച്ചു
https://www.malayalamexpress.in/archives/608100/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ ബോധവല്ക്കരണ റാലി സംഘടിപ്പിച്ചു.എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില് നടന്ന വിമുക്തി ബോധവല്ക്കരണ റാലിയിൽ വിദ്യാർത്ഥികളും ജനപ്രതിനിധികളും പങ്കെടുത്തു.അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് സംഘടിപ്പിച്ച വിമുക്തി ബോധവല്ക്കരണ റാലി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്തു.പുകയിലയും ശ്വാസകോശാരോഗ്യവും എന്നതാണ് ഈ വര്ഷത്തെ പുകയില വിരുദ്ധ സന്ദേശം.ആര്മി സ്കൂള്, കോളേജ് ഓഫ് നഴ്സിംഗ്, സെന്റ് തെരേസാസ് ഹയര്സെക്കന്ററി സ്കൂള്, തോട്ടട ഗവ.പോളിടെക്നിക്, കൊയിലി സ്കൂള് ഓഫ് നഴ്സിംഗ്, സിഎച്ച്എം ഹയര് സെക്കണ്ടറി സ്കൂള്, സെന്റ് മൈക്കിള്സ് സ്കൂള്, ചൊവ്വ എച്ച്എസ്എസ്, ഗവ.സ്കൂള് ഓഫ് നഴ്സിംഗ്, ടൗണ് ഹയര്സെക്കന്ററി സ്കൂള് എന്നിവിടങ്ങളിലെ എന്എസ്എസ്, എന്സിസി, എസ്പിസി കേഡറ്റുകള്, കണ്ണൂര് സ്പോര്ട്സ് സ്റ്റേഷന് റോളര് സ്കേറ്റിംഗ് സ്കൂളിലെ കുട്ടികള്, കുടുംബശ്രീ പ്രവര്ത്തകര് ഉള്പ്പെടെ നിരവധിപേര് റാലിയില് പങ്കെടുത്തു.കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ടൗണ് ഹയര് സെക്കണ്ടറി സ്കൂളില് സമാപിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില് വിവിധ എക്സൈസ് റേഞ്ച് പരിധികളിലായി ഫ്ളാഷ് മോബ്, പോസ്റ്റര് പ്രചരണം, പുകയില വിരുദ്ധ മനുഷ്യ ചങ്ങല തുടങ്ങിയ പരിപാടികളും നടന്നു.കണ്ണൂര് കോര്പ്പറേഷന് കൗണ്സിലര് ലിഷാ ദീപക് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് റാലിയിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കലക്ട്രേറ്റ് ബോധവല്ക്കരണ പരിസരത്ത് നടന്ന പരിപാടിയില് എഡിഎം ഇ മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി എക്സസൈസ് കമ്മിഷണര് പി കെ സുരേഷ്, എന് എസ്എസ് ജില്ലാ കോ ഓര്ഡിനേറ്റര് പി സരീഷ്, കൗണ്സിലര് തൈക്കണ്ടി മുരളീധരന്, വിമുക്തി ജില്ലാ മിഷന് മാനേജര് ഷാജി എസ് രാജന് തുടങ്ങിയവര് പങ്കെടുത്തു.മ ഹാ ത്മാ ഗാ ന്ധി ദേ ശീ യ ഗ്രാ മീ ണ തൊ ഴി ലു റ പ്പ് പ ദ്ധ തി യി ല് വി വി ധ പ്ര വൃ ത്തി ക ള് ക്ക് അ പേ ക്ഷി ക്കാം ### Headline : ജീവിതമാണ് ലഹരി' എന്ന മുദ്രാവാക്യമുയർത്തി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില് ലഹരിക്കെതിരെ ബോധവല്ക്കരണ റാലി സംഘടിപ്പിച്ചു
308
മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന താരമാണ് കാവ്യാ മാധവൻ.സിനിമാജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി താരം മാറി കഴിഞ്ഞു.ഇപ്പോള് സിനിമയില് നിന്ന് വിട്ടുനില്ക്കുകയാണെങ്കിലും കാവ്യയുടെ ഒരു പ്രസംഗം സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുകയാണ്.2013ലെ സൈമ പുരസ്കാര ചടങ്ങില് വച്ചുള്ള പ്രസംഗമാണ് വീണ്ടും സാമൂഹമാധ്യമങ്ങളില് വൈറലാകുന്നത്.നടന് മാധവനില് നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ രസകരമായ അനുഭവമാണ് കാവ്യ പങ്കുവച്ചത്.'ഞാന് മലയാളത്തില് പറയാം, ഈ പുള്ളിക്ക് മനസ്സിലാവുന്ന ഭാഷയില് ആരാച്ചാല് പുള്ളിക്ക് അറിയണ ഭാഷയില് പറഞ്ഞു കൊടുത്തോളൂ' എന്ന മുഖവുരയോടെ തുടങ്ങിയ കാവ്യ, ഒടുവില് തമിഴിലാണ് പറഞ്ഞു ഒപ്പിച്ചത്.'എന്റെ പേര് കാവ്യ മാധവന്.ഞാന് അഭിനയിച്ച് തുടങ്ങിയ കാലം.അന്ന് താങ്കള് വലിയ സ്റ്റാര് ആണ്, ഇന്നും അതെ.ഞാന് തമിഴ്നാട്ടില് ഒരു ഷൂട്ടിങ്ങിന് പോയപ്പോള് എന്നെക്കാണാന് ധാരാളം ആളുകള് വരുന്നത് കണ്ടു ഞാന് അത്ഭുതപ്പെട്ടു.എന്നെ കാണാന് ഇവര് വരേണ്ട കാര്യമെന്താ എന്നോര്ത്ത്... പിന്നീടാണ് മനസ്സിലായത് എനിക്കൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്ന നായകന് ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന് മാധവന്റെ ഭാര്യയാണ് ഞാന് എന്ന് പറഞ്ഞിരുന്നുവെന്ന്.അപ്പോഴാണ് പിടികിട്ടിയത് ആളുകൂടിയത് കാവ്യ മാധവനെ കാണാന് അല്ല, മാധവന്റെ ഭാര്യയെ കാണാനായിരുന്നുവെന്ന്.' എന്നാല് നോ പ്രോബ്ലം.എന്റെ ആദ്യ സിനിമയില് ഞാന് പറയുന്ന ഒരു ഡയലോഗ് ഉണ്ട്... 'അഡ്ജസ്റ്റ് ചെയ്യാം' എന്നാണ് മാധവന് ചിരിയോടെ പറഞ്ഞത്.കാവയുടെ വാക്കുകളെയും മാധവന്റെ മറുപടിയെയും ചിരിയോടെയാണ് സദസ് സ്വീകരിച്ചത്.യേശുദാസ് അടക്കമുള്ള പ്രമുഖരെ സദസില് കാണാം.സൈമ തന്നെയാണ് ഈ വീഡിയോ വീണ്ടും ഷെയര് ചെയ്തിരിക്കുന്നത്.ഡ ൽ ഹി യി ൽ ഇ ന്റ ലി ജ ൻ സ് ബ്യൂ റോ ഉ ദ്യോ ഗ സ്ഥ ന്റെ മൃ ത ദേ ഹം അ ഴു ക്കു ചാ ലി ൽ
നടന് മാധവന്റെ പത്നിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവത്തെക്കുറിച്ച് കാവ്യ മാധവന്
https://timeskerala.com/archives/200622
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന താരമാണ് കാവ്യാ മാധവൻ.സിനിമാജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി താരം മാറി കഴിഞ്ഞു.ഇപ്പോള് സിനിമയില് നിന്ന് വിട്ടുനില്ക്കുകയാണെങ്കിലും കാവ്യയുടെ ഒരു പ്രസംഗം സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുകയാണ്.2013ലെ സൈമ പുരസ്കാര ചടങ്ങില് വച്ചുള്ള പ്രസംഗമാണ് വീണ്ടും സാമൂഹമാധ്യമങ്ങളില് വൈറലാകുന്നത്.നടന് മാധവനില് നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ രസകരമായ അനുഭവമാണ് കാവ്യ പങ്കുവച്ചത്.'ഞാന് മലയാളത്തില് പറയാം, ഈ പുള്ളിക്ക് മനസ്സിലാവുന്ന ഭാഷയില് ആരാച്ചാല് പുള്ളിക്ക് അറിയണ ഭാഷയില് പറഞ്ഞു കൊടുത്തോളൂ' എന്ന മുഖവുരയോടെ തുടങ്ങിയ കാവ്യ, ഒടുവില് തമിഴിലാണ് പറഞ്ഞു ഒപ്പിച്ചത്.'എന്റെ പേര് കാവ്യ മാധവന്.ഞാന് അഭിനയിച്ച് തുടങ്ങിയ കാലം.അന്ന് താങ്കള് വലിയ സ്റ്റാര് ആണ്, ഇന്നും അതെ.ഞാന് തമിഴ്നാട്ടില് ഒരു ഷൂട്ടിങ്ങിന് പോയപ്പോള് എന്നെക്കാണാന് ധാരാളം ആളുകള് വരുന്നത് കണ്ടു ഞാന് അത്ഭുതപ്പെട്ടു.എന്നെ കാണാന് ഇവര് വരേണ്ട കാര്യമെന്താ എന്നോര്ത്ത്... പിന്നീടാണ് മനസ്സിലായത് എനിക്കൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്ന നായകന് ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന് മാധവന്റെ ഭാര്യയാണ് ഞാന് എന്ന് പറഞ്ഞിരുന്നുവെന്ന്.അപ്പോഴാണ് പിടികിട്ടിയത് ആളുകൂടിയത് കാവ്യ മാധവനെ കാണാന് അല്ല, മാധവന്റെ ഭാര്യയെ കാണാനായിരുന്നുവെന്ന്.' എന്നാല് നോ പ്രോബ്ലം.എന്റെ ആദ്യ സിനിമയില് ഞാന് പറയുന്ന ഒരു ഡയലോഗ് ഉണ്ട്... 'അഡ്ജസ്റ്റ് ചെയ്യാം' എന്നാണ് മാധവന് ചിരിയോടെ പറഞ്ഞത്.കാവയുടെ വാക്കുകളെയും മാധവന്റെ മറുപടിയെയും ചിരിയോടെയാണ് സദസ് സ്വീകരിച്ചത്.യേശുദാസ് അടക്കമുള്ള പ്രമുഖരെ സദസില് കാണാം.സൈമ തന്നെയാണ് ഈ വീഡിയോ വീണ്ടും ഷെയര് ചെയ്തിരിക്കുന്നത്.ഡ ൽ ഹി യി ൽ ഇ ന്റ ലി ജ ൻ സ് ബ്യൂ റോ ഉ ദ്യോ ഗ സ്ഥ ന്റെ മൃ ത ദേ ഹം അ ഴു ക്കു ചാ ലി ൽ ### Headline : നടന് മാധവന്റെ പത്നിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവത്തെക്കുറിച്ച് കാവ്യ മാധവന്
309
ശ്രീനഗര്: കശ്മീരിലെ ബുഡ്ഗാമില് ആറ് വ്യോമസേന ജവാന്മാരുടേയും ഒരു സാധാരണക്കാരന്റേയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര് അപകടത്തിന് പിന്നില് ഇന്ത്യന് സൈന്യത്തിന്റെ അതീവ ഗുരുതര പിഴവെന്ന് സൂചനകള്.ഫെബ്രുവരി 27ന് എംഐ17 വി 5 ഹെലികോപ്ടര് തകര്ന്ന് വീണത് ഇന്ത്യയുടെ തന്നെ മിസൈലേറ്റത് കൊണ്ടായിരിക്കാമെന്ന് റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നു.ഗരേന്ദ് കലാന് ഗ്രാമത്തില് കോപ്റ്റര് തകര്ന്ന് വീഴുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന് സൈന്യം മിസൈല് തൊടുത്തിരുന്നുവെന്ന് വ്യക്തമായി.പിഴവ് പറ്റിയത് എവിടെയാണെന്ന് അന്വേഷണം നടത്തുകയാണെന്നും തെറ്റുകാരെന്ന് കണ്ടെത്തിയാല് അവരെ കോര്ട്ട് മാര്ഷല് ചെയ്യാന് മടിക്കില്ലെന്നും വ്യോമസേനയിലെ ഉന്നതവൃത്തങ്ങള് പറഞ്ഞു.ഫെബ്രുവരി 27ന് രാവിലെ 25ഓളം പാക് പോര്വിമാനങ്ങള് അതിര്ത്തിയിലെത്തിയതിനേത്തുടര്ന്ന് സൈന്യം ജമ്മു കശ്മീരില് വ്യോമ പ്രതിരോധ ജാഗ്രതാനിര്ദ്ദേശം പുറപ്പെടുവിച്ചിരുന്നു.പാക് പോര്വിമാനങ്ങള് അതിര്ത്തി ലംഘിച്ച് ഇന്ത്യന് സൈന്യത്തിനെതിരെ ആക്രമണം നടത്തിയേക്കുമെന്നും ആക്രമണത്തിന് സായുധ യുഎവികള് കൂടി (ആളില്ലാ പോര്വിമാനം) വിന്യസിച്ചിട്ടുണ്ടാകാമെന്നും സൂചനകളുണ്ടായിരുന്നു.പാക് വ്യോമസേനയും ഇന്ത്യന് വ്യോമ സേനയും തമ്മില് നൗഷേര സെക്ടറില് ആകാശയുദ്ധം നടന്ന പത്തുമിനുട്ടിനിടെയാണ് എംഐ17 വി 5 കോപ്റ്റര് തകര്ന്ന് വീണത്.ഇസ്രയേല് നിര്മ്മിതമെന്ന് കരുതപ്പെടുന്ന മിസൈല് വിക്ഷേപിക്കപ്പെട്ടതതും ഇതേ പത്ത് മിനുട്ടിനുള്ളിലാണ്.ആക്രമണം പ്രതീക്ഷിച്ചിരുന്ന സമയമാകയാല് കമാന്ഡ്-കണ്ട്രോള് സംവിധാനങ്ങള് അതീവ സമ്മര്ദ്ദത്തിലായിരുന്നെന്നും റിപ്പോര്ട്ടുകള് പറയുന്നു.കോപ്റ്റര് തകര്ന്ന് വീണത് വ്യോമസേന സ്ഥിരീകരിച്ചെങ്കിലും പാകിസ്താനുമായുണ്ടായ വ്യോമസംഘര്ഷത്തേക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില് ഇക്കാര്യം പരാമര്ശിച്ചിരുന്നില്ല.'ഇരകളെ കുറ്റവാളിയാക്കുന്ന ഭരണകൂട സംവിധാനം'; ഗുരുഗ്രാമില് ആക്രമിക്കപ്പെട്ട മുസ്ലിം കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു
ബുഡ്ഗാമില് ഇന്ത്യന് വ്യോമസേനാ കോപ്റ്റര് തകര്ന്ന് വീണത് സ്വന്തം മിസൈലേറ്റെന്ന് സൂചന
https://www.malayalamexpress.in/archives/505141/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശ്രീനഗര്: കശ്മീരിലെ ബുഡ്ഗാമില് ആറ് വ്യോമസേന ജവാന്മാരുടേയും ഒരു സാധാരണക്കാരന്റേയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര് അപകടത്തിന് പിന്നില് ഇന്ത്യന് സൈന്യത്തിന്റെ അതീവ ഗുരുതര പിഴവെന്ന് സൂചനകള്.ഫെബ്രുവരി 27ന് എംഐ17 വി 5 ഹെലികോപ്ടര് തകര്ന്ന് വീണത് ഇന്ത്യയുടെ തന്നെ മിസൈലേറ്റത് കൊണ്ടായിരിക്കാമെന്ന് റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നു.ഗരേന്ദ് കലാന് ഗ്രാമത്തില് കോപ്റ്റര് തകര്ന്ന് വീഴുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന് സൈന്യം മിസൈല് തൊടുത്തിരുന്നുവെന്ന് വ്യക്തമായി.പിഴവ് പറ്റിയത് എവിടെയാണെന്ന് അന്വേഷണം നടത്തുകയാണെന്നും തെറ്റുകാരെന്ന് കണ്ടെത്തിയാല് അവരെ കോര്ട്ട് മാര്ഷല് ചെയ്യാന് മടിക്കില്ലെന്നും വ്യോമസേനയിലെ ഉന്നതവൃത്തങ്ങള് പറഞ്ഞു.ഫെബ്രുവരി 27ന് രാവിലെ 25ഓളം പാക് പോര്വിമാനങ്ങള് അതിര്ത്തിയിലെത്തിയതിനേത്തുടര്ന്ന് സൈന്യം ജമ്മു കശ്മീരില് വ്യോമ പ്രതിരോധ ജാഗ്രതാനിര്ദ്ദേശം പുറപ്പെടുവിച്ചിരുന്നു.പാക് പോര്വിമാനങ്ങള് അതിര്ത്തി ലംഘിച്ച് ഇന്ത്യന് സൈന്യത്തിനെതിരെ ആക്രമണം നടത്തിയേക്കുമെന്നും ആക്രമണത്തിന് സായുധ യുഎവികള് കൂടി (ആളില്ലാ പോര്വിമാനം) വിന്യസിച്ചിട്ടുണ്ടാകാമെന്നും സൂചനകളുണ്ടായിരുന്നു.പാക് വ്യോമസേനയും ഇന്ത്യന് വ്യോമ സേനയും തമ്മില് നൗഷേര സെക്ടറില് ആകാശയുദ്ധം നടന്ന പത്തുമിനുട്ടിനിടെയാണ് എംഐ17 വി 5 കോപ്റ്റര് തകര്ന്ന് വീണത്.ഇസ്രയേല് നിര്മ്മിതമെന്ന് കരുതപ്പെടുന്ന മിസൈല് വിക്ഷേപിക്കപ്പെട്ടതതും ഇതേ പത്ത് മിനുട്ടിനുള്ളിലാണ്.ആക്രമണം പ്രതീക്ഷിച്ചിരുന്ന സമയമാകയാല് കമാന്ഡ്-കണ്ട്രോള് സംവിധാനങ്ങള് അതീവ സമ്മര്ദ്ദത്തിലായിരുന്നെന്നും റിപ്പോര്ട്ടുകള് പറയുന്നു.കോപ്റ്റര് തകര്ന്ന് വീണത് വ്യോമസേന സ്ഥിരീകരിച്ചെങ്കിലും പാകിസ്താനുമായുണ്ടായ വ്യോമസംഘര്ഷത്തേക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില് ഇക്കാര്യം പരാമര്ശിച്ചിരുന്നില്ല.'ഇരകളെ കുറ്റവാളിയാക്കുന്ന ഭരണകൂട സംവിധാനം'; ഗുരുഗ്രാമില് ആക്രമിക്കപ്പെട്ട മുസ്ലിം കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു ### Headline : ബുഡ്ഗാമില് ഇന്ത്യന് വ്യോമസേനാ കോപ്റ്റര് തകര്ന്ന് വീണത് സ്വന്തം മിസൈലേറ്റെന്ന് സൂചന
310
ബം ഗ ളൂ രു: പൈലറ്റാവുക എന്ന് സ്വപ്നം കാണാത്തവരുണ്ടാകില്ല.എന്നാല് ഈ സ്വപ്നം തന്റെ പതിനാറാം വയസ്സില് പൂര്ത്തികരിച്ചിരിക്കുകയാണ് എ റ ണാ കു ളം കാ ക്ക നാ ട് ട്രി നി റ്റി വേ ൾ ഡി ൽ മു നീ ർ അ ബ് ദു ൽ മ ജീ ദിന്റെയും ഉ സൈ ബ യു ടെ യും ഏ ക മ ക ള് നി ലോ ഫ ർ.പതിനാറാം വയസ്സില് നി ലോ ഫ ർ മു നീ ർ പറത്തിയത് സെ സ്ന 172 എ ന്ന ചെ റു വി മാ നമാണ്.ഇതോടെ കേ ര ള ത്തി ൽ നി ന്ന് സ് റ്റു ഡ ൻ റ് പൈ ല റ്റ് ലൈ സ ൻ സ് സ്വ ന്ത മാ ക്കു ന്ന ഏ റ്റ വും പ്രാ യം കു റ ഞ്ഞ മു സ് ലിം പെ ൺ കു ട്ടി യെ ന്ന നേ ട്ട ത്തി ലാണ് നി ലോ ഫ ർ മു നീ ർ.വിമാനം പറത്തിയ നി ലോ ഫ റിന് ഹി ന്ദു സ്ഥാ ൻ ഗ്രൂ പ് ഓ ഫ് ഇ ൻ സ് റ്റി റ്റ്യൂ ട്ടി ന്റെ മൈ സൂ രു വി ലെ ഓറി യ ൻ റ് ഫ്ലൈ റ്റ്സ് ഏ വിയേ ഷ ൻ അ ക്കാ ദ മി സ് റ്റു ഡ ൻ റ് പൈ ല റ്റ് ലൈ സ ൻ സ് സമ്മാനിച്ചു.ദുബായി ലെ ഇ ന്ത്യ ൻ ഹൈ സ്കൂ ളി ൽ 10 -ാം ക്ലാ സ് പൂ ർ ത്തി യാ ക്കി യ ശേ ഷ മാ ണ് മൈ സൂ രു വി ലെ ഓ റി യ ൻ റ് ഫ്ലൈ യി ങ് സ്കൂ ളി ൽ ചേ രു ന്ന തും തു ട ർ ന്ന് വി ജ യ ക ര മാ യി പ ഠ നം പൂ ർ ത്തി യാ ക്കു ന്ന തും.ദുബാ യി ൽ ബി സി ന സു കാ ര നാ ണ് മു നീ ർ.വി ദൂ ര വി ദ്യാ ഭ്യാ സ ത്തി ലൂ ടെ പ്ല സ് ടു സ യ ൻ സ് ഗ്രൂ പ്പ് പ ഠി ച്ചു കൊ ണ്ടി രി ക്കു ന്ന നി ലോ ഫ ർ മൈ സൂ രു വി ൽ പൈ ല റ്റ് പ രി ശീ ല നത്തിലാണ്.18 വ യ സ്സ് തി ക ഞ്ഞാ ൽ നി ലോ ഫ റി ന് ക മേ ഴ്സ്യ ൽ പൈ ല റ്റ് ലൈ സ ൻ സ് നേ ടാ നാ കും.ശബരിമല വിധി നടപ്പാക്കിയെങ്കില് എന്തുകൊണ്ട് ഈ സുപ്രീംകോടതി വിധി നടപ്പാക്കി കൂടാ? മരട് വിഷയത്തില് കാനം രാജേന്ദ്രന്
ാം വയസ്സില് ചെറുവിമാനം പറത്തി ഒരു മലയാളി പെണ്കുട്ടി
https://www.malayalamexpress.in/archives/814025/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബം ഗ ളൂ രു: പൈലറ്റാവുക എന്ന് സ്വപ്നം കാണാത്തവരുണ്ടാകില്ല.എന്നാല് ഈ സ്വപ്നം തന്റെ പതിനാറാം വയസ്സില് പൂര്ത്തികരിച്ചിരിക്കുകയാണ് എ റ ണാ കു ളം കാ ക്ക നാ ട് ട്രി നി റ്റി വേ ൾ ഡി ൽ മു നീ ർ അ ബ് ദു ൽ മ ജീ ദിന്റെയും ഉ സൈ ബ യു ടെ യും ഏ ക മ ക ള് നി ലോ ഫ ർ.പതിനാറാം വയസ്സില് നി ലോ ഫ ർ മു നീ ർ പറത്തിയത് സെ സ്ന 172 എ ന്ന ചെ റു വി മാ നമാണ്.ഇതോടെ കേ ര ള ത്തി ൽ നി ന്ന് സ് റ്റു ഡ ൻ റ് പൈ ല റ്റ് ലൈ സ ൻ സ് സ്വ ന്ത മാ ക്കു ന്ന ഏ റ്റ വും പ്രാ യം കു റ ഞ്ഞ മു സ് ലിം പെ ൺ കു ട്ടി യെ ന്ന നേ ട്ട ത്തി ലാണ് നി ലോ ഫ ർ മു നീ ർ.വിമാനം പറത്തിയ നി ലോ ഫ റിന് ഹി ന്ദു സ്ഥാ ൻ ഗ്രൂ പ് ഓ ഫ് ഇ ൻ സ് റ്റി റ്റ്യൂ ട്ടി ന്റെ മൈ സൂ രു വി ലെ ഓറി യ ൻ റ് ഫ്ലൈ റ്റ്സ് ഏ വിയേ ഷ ൻ അ ക്കാ ദ മി സ് റ്റു ഡ ൻ റ് പൈ ല റ്റ് ലൈ സ ൻ സ് സമ്മാനിച്ചു.ദുബായി ലെ ഇ ന്ത്യ ൻ ഹൈ സ്കൂ ളി ൽ 10 -ാം ക്ലാ സ് പൂ ർ ത്തി യാ ക്കി യ ശേ ഷ മാ ണ് മൈ സൂ രു വി ലെ ഓ റി യ ൻ റ് ഫ്ലൈ യി ങ് സ്കൂ ളി ൽ ചേ രു ന്ന തും തു ട ർ ന്ന് വി ജ യ ക ര മാ യി പ ഠ നം പൂ ർ ത്തി യാ ക്കു ന്ന തും.ദുബാ യി ൽ ബി സി ന സു കാ ര നാ ണ് മു നീ ർ.വി ദൂ ര വി ദ്യാ ഭ്യാ സ ത്തി ലൂ ടെ പ്ല സ് ടു സ യ ൻ സ് ഗ്രൂ പ്പ് പ ഠി ച്ചു കൊ ണ്ടി രി ക്കു ന്ന നി ലോ ഫ ർ മൈ സൂ രു വി ൽ പൈ ല റ്റ് പ രി ശീ ല നത്തിലാണ്.18 വ യ സ്സ് തി ക ഞ്ഞാ ൽ നി ലോ ഫ റി ന് ക മേ ഴ്സ്യ ൽ പൈ ല റ്റ് ലൈ സ ൻ സ് നേ ടാ നാ കും.ശബരിമല വിധി നടപ്പാക്കിയെങ്കില് എന്തുകൊണ്ട് ഈ സുപ്രീംകോടതി വിധി നടപ്പാക്കി കൂടാ? മരട് വിഷയത്തില് കാനം രാജേന്ദ്രന് ### Headline : ാം വയസ്സില് ചെറുവിമാനം പറത്തി ഒരു മലയാളി പെണ്കുട്ടി
311
ദില്ലി: ഇന്ത്യന് റെയില്വേയുടെ സേവനം മെച്ചപ്പെടുത്താന് അഭിപ്രായങ്ങള് ആരാഞ്ഞ് റെയില്വേ.റെയില്വേയുടെ സേവനം മെച്ചപ്പെടുത്തുന്നതിന് നിര്ദേശങ്ങള് നല്കുന്നവര്ക്ക് പത്ത് ലക്ഷം വരെ പ്രൈസ് മണി ലഭിക്കുമെന്നും റെയില്വേ വ്യക്തമാക്കിയിട്ടുണ്ട്.റെയില്വേയ്ക്ക് മികച്ച സേവനം കാഴ്ചവെക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയില്വേ ഇത്തരമൊരു ദൗത്യം ഏറ്റെടുത്തിട്ടുള്ളത്.ഏതെല്ലാം വിധത്തില് ഫണ്ടുകള് ശേഖരിക്കാന് കഴിയുമെന്നത് സംബന്ധിച്ച ആശയങ്ങളാണ് റെയില്വേ ഇതോടെ തേടുന്നത്.മികച്ച ആശയത്തിന് പത്ത് ലക്ഷം രൂപയാണ് പ്രൈസ് മണിയായി ലഭിക്കുക.മികച്ച രണ്ടാമത്തെ ആശയത്തിന് അഞ്ച് ലക്ഷം രൂപയും മൂന്നാമത്തെ ആശയത്തിന് മൂന്ന് ലക്ഷവും നാലാമത്തെ മികച്ച ആശയത്തിന് ഒരു ലക്ഷം രൂപയും പ്രൈസ് മണിയിനത്തില് ലഭിക്കും.മത്സരത്തിനായി തയ്യാറാക്കിയ..എന്ന വെബ്സൈറ്റില് 2018 മെയ് 19ന് മുമ്പായാണ് പുതിയ ആശയങ്ങള് സമര്പ്പിക്കേണ്ടത്.മികച്ച ചര്ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ആശയങ്ങള് പ്രാവര്ത്തികമാക്കുന്നതിനും വേണ്ടിയാണ് നീക്കമെന്ന് ഇത് ചരിത്രത്തില് അടയാളപ്പെടുത്തുമെന്നും മത്സരത്തിനുള്ള വെബ്സൈറ്റായ ജന്ഭാഗീധാരി വെബ്സൈറ്റ് ഉദ്യോഗസ്ഥര് പറയുന്നു.ആശയങ്ങള്, വിശദമായ ബിസനസ് പ്ലാന്, പണം ശേഖരിക്കുന്നതിനായി നടപ്പിലാക്കാനുള്ള തന്ത്രങ്ങള് എന്നിവയാണ് റെയില്വേ തേടുന്നത്.രാജ്യത്തെ റെയില് ശൃഖലയെ അടുത്ത കാലത്തായി ബാധിച്ചിട്ടുള്ളത് ഫണ്ടിംഗ് സംബന്ധിച്ച പ്രശ്നങ്ങളാണ്.ഫണ്ടുകളുടെ അഭാവം മൂലം അടുത്തകാലത്തായി റെയില്വേയ്ക്ക് കടബാധ്യതകള് നേരിടേണ്ടിവന്നതായും റെയില്വേ പറയുന്നു.ലോകത്തെ നാലാമത്തെ വലിയ റെയില് ശൃംഖലയായ ഇന്ത്യന് റെയില്വേയുടെ ചുമതലയുള്ള ഇന്ത്യന് റെയില്വേ മന്ത്രാലയം പഴക്കം ചെന്ന ട്രാക്കുകള് ഉള്പ്പെടെയുള്ളവ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങളും റെയില്വേ ആലോചിക്കുന്നുണ്ട്.ഫണ്ടുകളെ അഭാവമാണ് റെയില്വേ നെറ്റ് വര്ക്കുകളുടെ അറ്റകുറ്റപ്പണികള്ക്ക് വെല്ലുവിളിയാവുന്നത്
സേവനം മെച്ചപ്പെടുത്തണം: ആശയങ്ങള് ക്ഷണിച്ച് ഇന്ത്യന് റെയില്വേ, 10 ലക്ഷം പ്രൈസ് മണി
https://malayalam.oneindia.com/news/business/help-improve-indian-railways-give-suggestions-win-rs-10l-196283.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ത്യന് റെയില്വേയുടെ സേവനം മെച്ചപ്പെടുത്താന് അഭിപ്രായങ്ങള് ആരാഞ്ഞ് റെയില്വേ.റെയില്വേയുടെ സേവനം മെച്ചപ്പെടുത്തുന്നതിന് നിര്ദേശങ്ങള് നല്കുന്നവര്ക്ക് പത്ത് ലക്ഷം വരെ പ്രൈസ് മണി ലഭിക്കുമെന്നും റെയില്വേ വ്യക്തമാക്കിയിട്ടുണ്ട്.റെയില്വേയ്ക്ക് മികച്ച സേവനം കാഴ്ചവെക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയില്വേ ഇത്തരമൊരു ദൗത്യം ഏറ്റെടുത്തിട്ടുള്ളത്.ഏതെല്ലാം വിധത്തില് ഫണ്ടുകള് ശേഖരിക്കാന് കഴിയുമെന്നത് സംബന്ധിച്ച ആശയങ്ങളാണ് റെയില്വേ ഇതോടെ തേടുന്നത്.മികച്ച ആശയത്തിന് പത്ത് ലക്ഷം രൂപയാണ് പ്രൈസ് മണിയായി ലഭിക്കുക.മികച്ച രണ്ടാമത്തെ ആശയത്തിന് അഞ്ച് ലക്ഷം രൂപയും മൂന്നാമത്തെ ആശയത്തിന് മൂന്ന് ലക്ഷവും നാലാമത്തെ മികച്ച ആശയത്തിന് ഒരു ലക്ഷം രൂപയും പ്രൈസ് മണിയിനത്തില് ലഭിക്കും.മത്സരത്തിനായി തയ്യാറാക്കിയ..എന്ന വെബ്സൈറ്റില് 2018 മെയ് 19ന് മുമ്പായാണ് പുതിയ ആശയങ്ങള് സമര്പ്പിക്കേണ്ടത്.മികച്ച ചര്ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ആശയങ്ങള് പ്രാവര്ത്തികമാക്കുന്നതിനും വേണ്ടിയാണ് നീക്കമെന്ന് ഇത് ചരിത്രത്തില് അടയാളപ്പെടുത്തുമെന്നും മത്സരത്തിനുള്ള വെബ്സൈറ്റായ ജന്ഭാഗീധാരി വെബ്സൈറ്റ് ഉദ്യോഗസ്ഥര് പറയുന്നു.ആശയങ്ങള്, വിശദമായ ബിസനസ് പ്ലാന്, പണം ശേഖരിക്കുന്നതിനായി നടപ്പിലാക്കാനുള്ള തന്ത്രങ്ങള് എന്നിവയാണ് റെയില്വേ തേടുന്നത്.രാജ്യത്തെ റെയില് ശൃഖലയെ അടുത്ത കാലത്തായി ബാധിച്ചിട്ടുള്ളത് ഫണ്ടിംഗ് സംബന്ധിച്ച പ്രശ്നങ്ങളാണ്.ഫണ്ടുകളുടെ അഭാവം മൂലം അടുത്തകാലത്തായി റെയില്വേയ്ക്ക് കടബാധ്യതകള് നേരിടേണ്ടിവന്നതായും റെയില്വേ പറയുന്നു.ലോകത്തെ നാലാമത്തെ വലിയ റെയില് ശൃംഖലയായ ഇന്ത്യന് റെയില്വേയുടെ ചുമതലയുള്ള ഇന്ത്യന് റെയില്വേ മന്ത്രാലയം പഴക്കം ചെന്ന ട്രാക്കുകള് ഉള്പ്പെടെയുള്ളവ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങളും റെയില്വേ ആലോചിക്കുന്നുണ്ട്.ഫണ്ടുകളെ അഭാവമാണ് റെയില്വേ നെറ്റ് വര്ക്കുകളുടെ അറ്റകുറ്റപ്പണികള്ക്ക് വെല്ലുവിളിയാവുന്നത് ### Headline : സേവനം മെച്ചപ്പെടുത്തണം: ആശയങ്ങള് ക്ഷണിച്ച് ഇന്ത്യന് റെയില്വേ, 10 ലക്ഷം പ്രൈസ് മണി
312
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി.ഇത്തവണ നോട്ടുനിരോധനവും ജിഎസ്ടിയും മുന്നിര്ത്തിയായിരുന്നു വിമര്ശനം.മോദി മത്സരബുദ്ധി തീരെയില്ലാത്ത അഥവാ ഇഷ്ടപ്പെടാത്തയാളാണ്.അതുകൊണ്ട് ആര് എന്ത് പറയുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല.സ്വയം മെച്ചപ്പെടുത്തുന്നത് ആര്ക്കായാലും ഇഷ്ടമുള്ള കാര്യമാണ്.എന്നാല് ഇവിടെ എതിര് ശബ്ദങ്ങളെ തീരെ ഇഷ്ടപ്പെടാന് അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാഹുല് പറഞ്ഞു.ഇന്ത്യയുടെ വളര്ച്ച ഈ തീരുമാനം കാരണമാണ് തകര്ന്നത്.നോട്ടുനിരോധനവും ജിഎസ്ടിയും സമ്പദ് മേഖലയെ തകര്ത്തെന്നും രാഹുല് കുറ്റപ്പെടുത്തി.രാജ്യം തൊഴിലില്ലായ്മയിലും കര്ഷക പ്രതിസന്ധിയിലുമാണ്.ഇതൊന്നും മോദി അറിയുന്നില്ല.കോണ്ഗ്രസാണ് ഇന്ത്യയുടെ വളര്ച്ച സാധ്യമാക്കിയത്.മോദി തന്റെ ഗബ്ബര് സിംഗ് ടാക്സ് അടക്കമുള്ള തലതിരിഞ്ഞ നയങ്ങളിലൂടെ അത് തകര്ത്തെന്നും രാഹുല് പറഞ്ഞു.നോട്ടുനിരോധനവും ജിഎസ്ടിയും ഇപ്പോഴുള്ള പരാജയത്തേക്കാള് വലിയ പരാജയമാണെന്ന് മാധ്യമങ്ങളില് റിപ്പോര്ട്ട് വന്നിരുന്നു.ഇത് ചൂണ്ടിക്കാണിച്ചാണ് രാഹുല് വിമര്ശനം ഉന്നയിച്ചത്.ഈ നടപടിക്ക് ശേഷം കള്ളപണത്തിന്റെ വരവ് കുത്തനെ വര്ധിച്ചെന്നും നികുതി വെട്ടിപ്പ് എത്രയോ ശതമാനം കൂടിയെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്.മോദിയുടെ ഭരണത്തില് ഒരുകോടി പത്ത് ലക്ഷം പേര്ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് കണക്ക്
മോദി മത്സരബുദ്ധിയില്ലാത്ത നേതാവ്........ആര് പറഞ്ഞാലും കേള്ക്കില്ലെന്ന് രാഹുല് ഗാന്ധി
https://malayalam.oneindia.com/news/india/pm-modi-incompetent-man-says-rahul-gandhi-216855.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി.ഇത്തവണ നോട്ടുനിരോധനവും ജിഎസ്ടിയും മുന്നിര്ത്തിയായിരുന്നു വിമര്ശനം.മോദി മത്സരബുദ്ധി തീരെയില്ലാത്ത അഥവാ ഇഷ്ടപ്പെടാത്തയാളാണ്.അതുകൊണ്ട് ആര് എന്ത് പറയുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല.സ്വയം മെച്ചപ്പെടുത്തുന്നത് ആര്ക്കായാലും ഇഷ്ടമുള്ള കാര്യമാണ്.എന്നാല് ഇവിടെ എതിര് ശബ്ദങ്ങളെ തീരെ ഇഷ്ടപ്പെടാന് അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാഹുല് പറഞ്ഞു.ഇന്ത്യയുടെ വളര്ച്ച ഈ തീരുമാനം കാരണമാണ് തകര്ന്നത്.നോട്ടുനിരോധനവും ജിഎസ്ടിയും സമ്പദ് മേഖലയെ തകര്ത്തെന്നും രാഹുല് കുറ്റപ്പെടുത്തി.രാജ്യം തൊഴിലില്ലായ്മയിലും കര്ഷക പ്രതിസന്ധിയിലുമാണ്.ഇതൊന്നും മോദി അറിയുന്നില്ല.കോണ്ഗ്രസാണ് ഇന്ത്യയുടെ വളര്ച്ച സാധ്യമാക്കിയത്.മോദി തന്റെ ഗബ്ബര് സിംഗ് ടാക്സ് അടക്കമുള്ള തലതിരിഞ്ഞ നയങ്ങളിലൂടെ അത് തകര്ത്തെന്നും രാഹുല് പറഞ്ഞു.നോട്ടുനിരോധനവും ജിഎസ്ടിയും ഇപ്പോഴുള്ള പരാജയത്തേക്കാള് വലിയ പരാജയമാണെന്ന് മാധ്യമങ്ങളില് റിപ്പോര്ട്ട് വന്നിരുന്നു.ഇത് ചൂണ്ടിക്കാണിച്ചാണ് രാഹുല് വിമര്ശനം ഉന്നയിച്ചത്.ഈ നടപടിക്ക് ശേഷം കള്ളപണത്തിന്റെ വരവ് കുത്തനെ വര്ധിച്ചെന്നും നികുതി വെട്ടിപ്പ് എത്രയോ ശതമാനം കൂടിയെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്.മോദിയുടെ ഭരണത്തില് ഒരുകോടി പത്ത് ലക്ഷം പേര്ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് കണക്ക് ### Headline : മോദി മത്സരബുദ്ധിയില്ലാത്ത നേതാവ്........ആര് പറഞ്ഞാലും കേള്ക്കില്ലെന്ന് രാഹുല് ഗാന്ധി
313
കണ്ണൂര്: മലപ്പുറം ജില്ലയിലെ കരുവാരക്കുï് തുവ്വൂരില് നിന്നു തട്ടിക്കൊïുപോയ രïു യുവാക്കളെ കണ്ടെത്തി ത്തി.കണ്ണൂര് കൂത്തുപറമ്പ് സ്വദേശികളായ കരുവാക്കുന്നില് മുഹമ്മദ് ജംസീര്(25), പാലത്തിങ്ങല് നിജാസ്(24) എന്നിവരെയാണ് കഴിഞ്ഞദിവസം കര്ണാടകയിലെ വിരാജ്പേട്ടയില് നിന്നും കണ്ടെത്തിയത്.പെരിന്തല്മണ്ണ ഡിവൈ.എസ്.പിയുടെ പ്രത്യേകസംഘം മംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതറിഞ്ഞതോടെ സംഘം ഇവരെ ഉപേക്ഷിക്കുകയായിരുന്നെന്നു പൊലിസ് പറഞ്ഞു.യുവാക്കളെ ക്രൂരമായി മര്ദിക്കുകയും പൊള്ളലേല്പ്പിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രി പെരിന്തല്മണ്ണ കോടതിയില് ഹാജരാക്കിയ യുവാക്കളെ കണ്ണൂരിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.കഴിഞ്ഞ 29നു രാത്രിയിലായിരുന്നു സംഭവം.യുവാക്കളും കൂത്തുപറമ്പ് സ്വദേശി റംഷാദും സഞ്ചരിച്ച വാഹനത്തില് മറ്റൊരു വാഹനം ഇടിപ്പിച്ചാണ് എടവണ്ണ കേന്ദ്രീകരിച്ചുള്ള സംഘം ഇവരെ തട്ടിക്കൊണ്ടു പോയത്.ഗള്ഫില് നിന്നു കേരളത്തിലേക്കു വിവിധ വിമാനത്താവളങ്ങള് വഴി അയച്ച കള്ളക്കടത്ത് സ്വര്ണം നല്കാതെ ചതിച്ചുവെന്നു പറഞ്ഞാണ് ഇവരെ തട്ടിക്കൊïുപോയത്.ഇതിനിടെ രക്ഷപ്പെട്ട റംഷാദാണു പൊലിസില് അറിയിച്ചത്.സംഭവത്തില് യുവാക്കള്ക്കു പങ്കില്ലെന്നും റംഷാദ് വിളിച്ചപ്പോള് അവര്ക്കൊപ്പം ഇവര് തുവ്വൂരില് എത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.കൊയിലാണ്ടിയില് വച്ചാണു മംഗളൂരു കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന് സംഘത്തിനു യുവാക്കളെ കൈമാറിയത്.തുടര്ന്നു സുള്ള്യ, മടിക്കേരി, വിരാജ്പേട്ട തുടങ്ങിയ സ്ഥലങ്ങളില് ഇവരെ ഒളിസങ്കേതങ്ങളിലാക്കുകയായിരുന്നു.യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില് എടവണ്ണ സംഘത്തിലെ അഞ്ചുപേരെ പെരിന്തല്മണ്ണയില് പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.കരിപ്പൂര് വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര് പിടിയിലായത്.സംഘത്തിലെ കൂടുതല് പേരെ പിടികൂടാനുïെന്ന് അന്വേഷണസംഘം അറിയിച്ചു
സ്വര്ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാക്കളെ അവശനിലയില് കണ്ടെത്തി
https://malayalam.oneindia.com/news/gold-smuggling-case-two-men-found-heavily-injured-227282.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: മലപ്പുറം ജില്ലയിലെ കരുവാരക്കുï് തുവ്വൂരില് നിന്നു തട്ടിക്കൊïുപോയ രïു യുവാക്കളെ കണ്ടെത്തി ത്തി.കണ്ണൂര് കൂത്തുപറമ്പ് സ്വദേശികളായ കരുവാക്കുന്നില് മുഹമ്മദ് ജംസീര്(25), പാലത്തിങ്ങല് നിജാസ്(24) എന്നിവരെയാണ് കഴിഞ്ഞദിവസം കര്ണാടകയിലെ വിരാജ്പേട്ടയില് നിന്നും കണ്ടെത്തിയത്.പെരിന്തല്മണ്ണ ഡിവൈ.എസ്.പിയുടെ പ്രത്യേകസംഘം മംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതറിഞ്ഞതോടെ സംഘം ഇവരെ ഉപേക്ഷിക്കുകയായിരുന്നെന്നു പൊലിസ് പറഞ്ഞു.യുവാക്കളെ ക്രൂരമായി മര്ദിക്കുകയും പൊള്ളലേല്പ്പിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രി പെരിന്തല്മണ്ണ കോടതിയില് ഹാജരാക്കിയ യുവാക്കളെ കണ്ണൂരിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.കഴിഞ്ഞ 29നു രാത്രിയിലായിരുന്നു സംഭവം.യുവാക്കളും കൂത്തുപറമ്പ് സ്വദേശി റംഷാദും സഞ്ചരിച്ച വാഹനത്തില് മറ്റൊരു വാഹനം ഇടിപ്പിച്ചാണ് എടവണ്ണ കേന്ദ്രീകരിച്ചുള്ള സംഘം ഇവരെ തട്ടിക്കൊണ്ടു പോയത്.ഗള്ഫില് നിന്നു കേരളത്തിലേക്കു വിവിധ വിമാനത്താവളങ്ങള് വഴി അയച്ച കള്ളക്കടത്ത് സ്വര്ണം നല്കാതെ ചതിച്ചുവെന്നു പറഞ്ഞാണ് ഇവരെ തട്ടിക്കൊïുപോയത്.ഇതിനിടെ രക്ഷപ്പെട്ട റംഷാദാണു പൊലിസില് അറിയിച്ചത്.സംഭവത്തില് യുവാക്കള്ക്കു പങ്കില്ലെന്നും റംഷാദ് വിളിച്ചപ്പോള് അവര്ക്കൊപ്പം ഇവര് തുവ്വൂരില് എത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.കൊയിലാണ്ടിയില് വച്ചാണു മംഗളൂരു കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന് സംഘത്തിനു യുവാക്കളെ കൈമാറിയത്.തുടര്ന്നു സുള്ള്യ, മടിക്കേരി, വിരാജ്പേട്ട തുടങ്ങിയ സ്ഥലങ്ങളില് ഇവരെ ഒളിസങ്കേതങ്ങളിലാക്കുകയായിരുന്നു.യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില് എടവണ്ണ സംഘത്തിലെ അഞ്ചുപേരെ പെരിന്തല്മണ്ണയില് പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.കരിപ്പൂര് വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര് പിടിയിലായത്.സംഘത്തിലെ കൂടുതല് പേരെ പിടികൂടാനുïെന്ന് അന്വേഷണസംഘം അറിയിച്ചു ### Headline : സ്വര്ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാക്കളെ അവശനിലയില് കണ്ടെത്തി
314
്ടിച്ച മൊബൈല് ഫോണിലെ ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല് ചിത്രം മാറ്റിയതാണ് വീട്ടുജോലിക്കാരിയെ പിടികൂടാന് പോലീസിനെ സഹായിച്ചത് ബംഗളൂരു: സ്വര്ണാഭരണങ്ങളും മൊബൈല് ഫോണും മോഷ്ടിച്ച വീട്ടുജോലിക്കാരിയെ ഫേസ്ബുക്ക് കുടുക്കി.മോഷ്ടിച്ച മൊബൈല് ഫോണിലെ ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല് ചിത്രം മാറ്റിയതാണ് വീട്ടുജോലിക്കാരിയെ പിടികൂടാന് പോലീസിനെ സഹായിച്ചത്.31 വയസുകാരിയായ അശ്വനിയാണ് പിടിയിലായത്.ബംഗലുരൂവിലാണ് സംഭവം.വീട്ടുജോലിക്കെന്ന വ്യാജേനെ നിന്ന ഗിരിനഗറിലെ വീട്ടില് നിന്നാണ് അശ്വനി 100 ഗ്രാം സ്വര്ണവും മൊബൈല് ഫോണും മോഷ്ടിച്ചത്.മൊബൈല് ഫോണില് ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഓണ് ചെയ്ത നിലയിലായിരുന്നു.പ്രൊഫൈല് ചിത്രം മാറ്റിയതായി വീട്ടുടമയുടെ മകളുടെ ശ്രദ്ധയില്പ്പെട്ടതോടെ ഇവര് പോലീസിനെ സമീപിച്ചു.ഇതാണ് പ്രതിയെ പിടികൂടുന്നതില് വഴിത്തിരിവായത്.അശ്വനി ഉടമയുടെ പ്രൊഫൈല് ചിത്രം മാറ്റി പകരം തന്റെ അഞ്ചുവയസുളള മകളുടെ ചിത്രമാണ് നല്കിയത്.ഇതില് സംശയം തോന്നിയ വീട്ടുടമ ആദ്യം അശ്വിനിയോട് കാര്യങ്ങള് ചോദിച്ചു.എന്നാല് ഒന്നും അറിയില്ല എന്ന് ഇവര് മറുപടി നല്കി.തുടര്ന്ന് പോലീസില് കുടുംബം പരാതി നല്കുകയായിരുന്നു.പോലീസ് എത്തി ചോദ്യം ചെയ്തിട്ടും പ്രതി മോഷണം നടത്തിയിട്ടില്ലെന്ന് തന്നെ തറപ്പിച്ചുപറഞ്ഞു.തുടര്ന്ന് അവരുടെ വീട്ടില് നടത്തിയ പരിശോധനയില് സ്വര്ണാഭരണങ്ങള് വിറ്റതിന്റെ തെളിവ് ലഭിക്കുകയായിരുന്നു
വീട്ടുജോലിക്കാരിയായി നിന്ന് സ്വര്ണാഭരണങ്ങളും മൊബൈല് ഫോണും മോഷ്ടിച്ചു; ഒടുവില് യുവതിയെ ഫേസ്ബുക്ക് കുടുക്കി
https://bignewskerala.com/2019/02/08/housemaid-stole-gold-and-mobile-phones/32097/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്ടിച്ച മൊബൈല് ഫോണിലെ ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല് ചിത്രം മാറ്റിയതാണ് വീട്ടുജോലിക്കാരിയെ പിടികൂടാന് പോലീസിനെ സഹായിച്ചത് ബംഗളൂരു: സ്വര്ണാഭരണങ്ങളും മൊബൈല് ഫോണും മോഷ്ടിച്ച വീട്ടുജോലിക്കാരിയെ ഫേസ്ബുക്ക് കുടുക്കി.മോഷ്ടിച്ച മൊബൈല് ഫോണിലെ ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല് ചിത്രം മാറ്റിയതാണ് വീട്ടുജോലിക്കാരിയെ പിടികൂടാന് പോലീസിനെ സഹായിച്ചത്.31 വയസുകാരിയായ അശ്വനിയാണ് പിടിയിലായത്.ബംഗലുരൂവിലാണ് സംഭവം.വീട്ടുജോലിക്കെന്ന വ്യാജേനെ നിന്ന ഗിരിനഗറിലെ വീട്ടില് നിന്നാണ് അശ്വനി 100 ഗ്രാം സ്വര്ണവും മൊബൈല് ഫോണും മോഷ്ടിച്ചത്.മൊബൈല് ഫോണില് ഉടമയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഓണ് ചെയ്ത നിലയിലായിരുന്നു.പ്രൊഫൈല് ചിത്രം മാറ്റിയതായി വീട്ടുടമയുടെ മകളുടെ ശ്രദ്ധയില്പ്പെട്ടതോടെ ഇവര് പോലീസിനെ സമീപിച്ചു.ഇതാണ് പ്രതിയെ പിടികൂടുന്നതില് വഴിത്തിരിവായത്.അശ്വനി ഉടമയുടെ പ്രൊഫൈല് ചിത്രം മാറ്റി പകരം തന്റെ അഞ്ചുവയസുളള മകളുടെ ചിത്രമാണ് നല്കിയത്.ഇതില് സംശയം തോന്നിയ വീട്ടുടമ ആദ്യം അശ്വിനിയോട് കാര്യങ്ങള് ചോദിച്ചു.എന്നാല് ഒന്നും അറിയില്ല എന്ന് ഇവര് മറുപടി നല്കി.തുടര്ന്ന് പോലീസില് കുടുംബം പരാതി നല്കുകയായിരുന്നു.പോലീസ് എത്തി ചോദ്യം ചെയ്തിട്ടും പ്രതി മോഷണം നടത്തിയിട്ടില്ലെന്ന് തന്നെ തറപ്പിച്ചുപറഞ്ഞു.തുടര്ന്ന് അവരുടെ വീട്ടില് നടത്തിയ പരിശോധനയില് സ്വര്ണാഭരണങ്ങള് വിറ്റതിന്റെ തെളിവ് ലഭിക്കുകയായിരുന്നു ### Headline : വീട്ടുജോലിക്കാരിയായി നിന്ന് സ്വര്ണാഭരണങ്ങളും മൊബൈല് ഫോണും മോഷ്ടിച്ചു; ഒടുവില് യുവതിയെ ഫേസ്ബുക്ക് കുടുക്കി
315
ദില്ലി: ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ്.ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളുമായ ഷെർജിൽ ഇമാമിനെതിരെയാണ് കേസ്, അസം പോലീസ് യുഎപിഎ ചുമത്തി ഷെർജിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ദില്ലി പോലീസും കേസെടുത്തിരിക്കുന്നത്.രാജ്യത്തെ വിഭജിക്കാൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ രഹസ്യ പരിശോധന; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി 'പൗരത്വ നിയമ ഭേദഗതിക്കെതിരെയും എൻസിആറിനെതിരെയും നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ജെഎൻയു വിദ്യാർത്ഥിയും ബീഹാർ സ്വദേശിയുമായ ഷെർജിൽ ഇമാമം, പ്രകോപനപരമായ പ്രസംഗം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കും'- ദില്ലി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.അലിഗഢ് യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്സിററിയിലും ഷെർജിൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് കേസെടുത്തിരിക്കുന്നത്.പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് ഷെർജിൽ പ്രസംഗിച്ചിരുന്നു.ഷെർജിൽ ഇമാമിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷഹീൻ ബാദിലെ പ്രതിഷേധം തകർക്കാനുള്ള ഗൂഡാലോചനയല്ലെ ഇതെന്ന് തെളിയിക്കാൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചു.അസമിനെ മുറിക്കുന്നതിനെക്കുറിച്ച് ഒരാൾ സംസാരിക്കുകയാണ്.അയാളെ അറസ്റ്റ് ചെയ്യാതെ ബിജെപി പത്രസമ്മേളനങ്ങൾ നടത്തുന്നു.അയാളെ അറസ്റ്റ് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്കത് കഴിയില്ലെന്ന് രാജ്യത്തോട് പറയുക- മനീഷ് സിസോദിയ പറഞ്ഞു
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം, ജെഎൻയു ഗവേഷക വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
https://malayalam.oneindia.com/news/india/delhi-police-registered-sedition-case-against-jnu-student-240972.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ്.ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളുമായ ഷെർജിൽ ഇമാമിനെതിരെയാണ് കേസ്, അസം പോലീസ് യുഎപിഎ ചുമത്തി ഷെർജിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ദില്ലി പോലീസും കേസെടുത്തിരിക്കുന്നത്.രാജ്യത്തെ വിഭജിക്കാൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ രഹസ്യ പരിശോധന; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി 'പൗരത്വ നിയമ ഭേദഗതിക്കെതിരെയും എൻസിആറിനെതിരെയും നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ജെഎൻയു വിദ്യാർത്ഥിയും ബീഹാർ സ്വദേശിയുമായ ഷെർജിൽ ഇമാമം, പ്രകോപനപരമായ പ്രസംഗം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കും'- ദില്ലി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.അലിഗഢ് യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്സിററിയിലും ഷെർജിൽ നടത്തിയ പ്രസംഗത്തിൻറെ പേരിലാണ് കേസെടുത്തിരിക്കുന്നത്.പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് ഷെർജിൽ പ്രസംഗിച്ചിരുന്നു.ഷെർജിൽ ഇമാമിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷഹീൻ ബാദിലെ പ്രതിഷേധം തകർക്കാനുള്ള ഗൂഡാലോചനയല്ലെ ഇതെന്ന് തെളിയിക്കാൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചു.അസമിനെ മുറിക്കുന്നതിനെക്കുറിച്ച് ഒരാൾ സംസാരിക്കുകയാണ്.അയാളെ അറസ്റ്റ് ചെയ്യാതെ ബിജെപി പത്രസമ്മേളനങ്ങൾ നടത്തുന്നു.അയാളെ അറസ്റ്റ് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്കത് കഴിയില്ലെന്ന് രാജ്യത്തോട് പറയുക- മനീഷ് സിസോദിയ പറഞ്ഞു ### Headline : പൗരത്വ നിയമ ഭേദഗതി പ്രതിഷേധം, ജെഎൻയു ഗവേഷക വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
316
തിരുവനന്തപുരം: പെട്രോള്, ഡീസല് വിലക്കയറ്റത്തില് പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള് പണിമുടക്കിലേക്ക്.നവംബര് 15ന് സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം.അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് അടുത്ത മാസം സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് ഫെഡറേഷന് ഭാരവാഹികള് അറിയിച്ചു.ഡീസല് വില 80 രൂപയ്ക്കും മേലെ ഉയര്ന്നതോടെയാണ് പണിമുടക്കിലേക്ക് തിരിയാന് സ്വകാര്യ ബസ്സുടമകളുടെ സംഘടനകള് തീരുമാനിച്ചത്.തിരുവനന്തപുരത്ത് നിലവിലെ ഡീസല് വില 80.23 രൂപയാണ്.സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുടമകളും നവംബര് 15ന് സര്വ്വീസ് നിര്ത്തി വെച്ച് സൂചനാ പണിമുടക്കിന്റെ ഭാഗമാകുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിക്കുന്നു.വിദ്യാര്ത്ഥികളുടെ കണ്സഷന് നിരക്ക് വര്ധിപ്പിക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക, റോഡ് ടാക്സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് കൊണ്ടാണ് ബസ്സുടമകള് സമരത്തിലേക്ക് നീങ്ങുന്നത്.ഇന്ധന വില വര്ധനവിന് എതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയരുകയാണ്.പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാന് ദില്ലി സര്ക്കാര് തയ്യാറാവണം എന്നാവശ്യപ്പെട്ട് പമ്പുടമകള് രാജ്യതലസ്ഥാനത്ത് സമരത്തിലാണ്.പെട്രോള് ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാളെ വൈകിട്ട് അഞ്ച് മണി വരെ പമ്പുകള് അടച്ചിട്ട് സമരം ചെയ്യുന്നത്.ശബരിമല മുള്മുനയില്; 2000 യുവാക്കളെ വിന്യസിച്ചു; പോലീസ് ഇടപെട്ടാല് യുദ്ധക്കളമാകും കേന്ദ്ര സര്ക്കാര് ചെറിയ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഉപഭോക്താക്കള്ക്ക് ഒരു തരത്തിലുളള ആശ്വാസവും ആകാത്ത തരത്തിലാണ് പിന്നീടങ്ങോട്ടും ഇന്ധന വില വര്ധിച്ചത്.രാജ്യത്ത് ആദ്യമായി ഒഡിഷയില് ഡീസല് വില പെട്രോളിനെ മറികടന്നു.ഡീസല് ലിറ്ററിന് പെട്രോളിനേക്കാള് 12 കൂടുതലാണ് ഒഡിഷയില്.പെട്രോള് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 രൂപയുമാണ് ഭുവനേശ്വറിലെ വില
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബസ്സുടമകൾ സമരത്തിലേക്ക്, നവംബർ 15ന് സൂചനാ പണിമുടക്ക്
https://malayalam.oneindia.com/news/kerala/bus-strike-november-15-fuel-price-hike-212201.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പെട്രോള്, ഡീസല് വിലക്കയറ്റത്തില് പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള് പണിമുടക്കിലേക്ക്.നവംബര് 15ന് സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം.അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് അടുത്ത മാസം സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് ഫെഡറേഷന് ഭാരവാഹികള് അറിയിച്ചു.ഡീസല് വില 80 രൂപയ്ക്കും മേലെ ഉയര്ന്നതോടെയാണ് പണിമുടക്കിലേക്ക് തിരിയാന് സ്വകാര്യ ബസ്സുടമകളുടെ സംഘടനകള് തീരുമാനിച്ചത്.തിരുവനന്തപുരത്ത് നിലവിലെ ഡീസല് വില 80.23 രൂപയാണ്.സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുടമകളും നവംബര് 15ന് സര്വ്വീസ് നിര്ത്തി വെച്ച് സൂചനാ പണിമുടക്കിന്റെ ഭാഗമാകുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിക്കുന്നു.വിദ്യാര്ത്ഥികളുടെ കണ്സഷന് നിരക്ക് വര്ധിപ്പിക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക, റോഡ് ടാക്സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് കൊണ്ടാണ് ബസ്സുടമകള് സമരത്തിലേക്ക് നീങ്ങുന്നത്.ഇന്ധന വില വര്ധനവിന് എതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയരുകയാണ്.പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാന് ദില്ലി സര്ക്കാര് തയ്യാറാവണം എന്നാവശ്യപ്പെട്ട് പമ്പുടമകള് രാജ്യതലസ്ഥാനത്ത് സമരത്തിലാണ്.പെട്രോള് ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാളെ വൈകിട്ട് അഞ്ച് മണി വരെ പമ്പുകള് അടച്ചിട്ട് സമരം ചെയ്യുന്നത്.ശബരിമല മുള്മുനയില്; 2000 യുവാക്കളെ വിന്യസിച്ചു; പോലീസ് ഇടപെട്ടാല് യുദ്ധക്കളമാകും കേന്ദ്ര സര്ക്കാര് ചെറിയ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഉപഭോക്താക്കള്ക്ക് ഒരു തരത്തിലുളള ആശ്വാസവും ആകാത്ത തരത്തിലാണ് പിന്നീടങ്ങോട്ടും ഇന്ധന വില വര്ധിച്ചത്.രാജ്യത്ത് ആദ്യമായി ഒഡിഷയില് ഡീസല് വില പെട്രോളിനെ മറികടന്നു.ഡീസല് ലിറ്ററിന് പെട്രോളിനേക്കാള് 12 കൂടുതലാണ് ഒഡിഷയില്.പെട്രോള് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 രൂപയുമാണ് ഭുവനേശ്വറിലെ വില ### Headline : ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബസ്സുടമകൾ സമരത്തിലേക്ക്, നവംബർ 15ന് സൂചനാ പണിമുടക്ക്
317
മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ.ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്.ചിത്രത്തിൽ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്.മിലാപും, റിതേഷും, സിദ്ധാർഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ഏക് വില്ലൻ എന്ന ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു.ഷാദ് രന്ധവ, രവി കിഷൻ, വരിന്ദർ സിംഗ് ഭൂമാൻ, ബിക്രം ജിത് കൻവർപാൽ, ഗോദാൻ കുമാർ, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.കുമാർ, യോ യോ ഹണി സിംഗ്, തനിഷ്ക് ബാഗ്ചി, കുനാൽ വർമ്മ എന്നിവർ ചേർന്നാണ് താനിഷ് ബാഗ്ചി, മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.നവംബർ 15 ന് ചിത്രം പ്രദർശനത്തിന് എത്തും
മർജാവാൻ': ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/918645/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ.ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്.ചിത്രത്തിൽ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്.മിലാപും, റിതേഷും, സിദ്ധാർഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ഏക് വില്ലൻ എന്ന ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു.ഷാദ് രന്ധവ, രവി കിഷൻ, വരിന്ദർ സിംഗ് ഭൂമാൻ, ബിക്രം ജിത് കൻവർപാൽ, ഗോദാൻ കുമാർ, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.കുമാർ, യോ യോ ഹണി സിംഗ്, തനിഷ്ക് ബാഗ്ചി, കുനാൽ വർമ്മ എന്നിവർ ചേർന്നാണ് താനിഷ് ബാഗ്ചി, മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.നവംബർ 15 ന് ചിത്രം പ്രദർശനത്തിന് എത്തും ### Headline : മർജാവാൻ': ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
318
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ കെഎം ബഷീർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് വിടും.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം ആശുപത്രി വിടുന്നത്.അപകടത്തിൽ കൈക്കും നട്ടെല്ലിനും പരിക്ക് പറ്റിയിരുന്നു.ദുരിതബാധിതർക്കൊപ്പം രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുമായി സംസാരിച്ചു, എപ്പോഴും ഒപ്പമുണ്ടാകുമെന്ന് രാഹുൽ! കനത്ത ആഘാതങ്ങൾ മൂലം ഒരു സംഭവത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല് ബോർഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.കേസില് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില് നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു.തുടർന്നും മെഡിക്കൽ കേളേജിൽ തന്നെ ചികിത്സ തുടരുകയായിരുന്നു.ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല് മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞിരുന്നു.എന്നാല് അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷി മൊഴി.കോടതിയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു എന്ന് തെളിയാക്കാൻ പോലീസിന് കഴിഞ്ഞില്ല.വാഹന മിടിച്ച് പത്ത് മണിക്കൂർ കഴിഞ്ഞാണ് പോലീസ് രക്ത പരിശോധന നടത്തിയതെന്ന് ആരോപണം ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് മദ്യപിച്ചതായി തെളിയിക്കാൻ സാധിക്കാത്ത കാരണം മുഖ്യമായി ചൂണ്ടിക്കാട്ടി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്
ജാമ്യം ലഭിച്ച് ആറ് ദിവസം പിന്നിട്ടു; ശ്രീറാം വെങ്കിട്ടരാമൻ തിങ്കളാഴ്ച മെഡിക്കൽ കോളേജ് വിടും
https://malayalam.oneindia.com/news/kerala/sriram-venkitaman-to-leave-hospital-in-monday-231727.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ കെഎം ബഷീർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് വിടും.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം ആശുപത്രി വിടുന്നത്.അപകടത്തിൽ കൈക്കും നട്ടെല്ലിനും പരിക്ക് പറ്റിയിരുന്നു.ദുരിതബാധിതർക്കൊപ്പം രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുമായി സംസാരിച്ചു, എപ്പോഴും ഒപ്പമുണ്ടാകുമെന്ന് രാഹുൽ! കനത്ത ആഘാതങ്ങൾ മൂലം ഒരു സംഭവത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല് ബോർഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.കേസില് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില് നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു.തുടർന്നും മെഡിക്കൽ കേളേജിൽ തന്നെ ചികിത്സ തുടരുകയായിരുന്നു.ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല് മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞിരുന്നു.എന്നാല് അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷി മൊഴി.കോടതിയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു എന്ന് തെളിയാക്കാൻ പോലീസിന് കഴിഞ്ഞില്ല.വാഹന മിടിച്ച് പത്ത് മണിക്കൂർ കഴിഞ്ഞാണ് പോലീസ് രക്ത പരിശോധന നടത്തിയതെന്ന് ആരോപണം ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് മദ്യപിച്ചതായി തെളിയിക്കാൻ സാധിക്കാത്ത കാരണം മുഖ്യമായി ചൂണ്ടിക്കാട്ടി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത് ### Headline : ജാമ്യം ലഭിച്ച് ആറ് ദിവസം പിന്നിട്ടു; ശ്രീറാം വെങ്കിട്ടരാമൻ തിങ്കളാഴ്ച മെഡിക്കൽ കോളേജ് വിടും
319
ദില്ലി: ഹിന്ദിയെ പൊതുഭാഷയാക്കാനുള്ള അമിത് ഷായുടെ ആഹ്വാനത്തെ പിന്തുണച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഹിന്ദി രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണെന്ന് യോഗി പറഞ്ഞു.കൂടുതല് പേര്ക്ക് തൊഴില് ലഭിക്കുന്നതിന് ഹിന്ദി സഹായിക്കും.ഹിന്ദി പ്രാദേശിക ഭാഷയ്ക്കൊപ്പം പ്രോത്സാഹിപ്പിക്കപ്പെട്ടാല് അത് ഗംഭീരമാകും.തമിഴ്നാട് സ്വദേശിക്ക് ദില്ലിയില് ജോലി ചെയ്യാന് അവകാശമില്ലേ? അവര്ക്ക് ലഖ്നൗവിലോ ഭോപ്പാലിലോ ജോലി ചെയ്യാം.ഹിന്ദി പഠിച്ചാല് അവര്ക്ക് നിരവധി ഓപ്ഷനുകള് ജോലി കാര്യങ്ങളില് ഉണ്ടാവുമെന്നും ആദിത്യനാഥ് പറയുന്നു.ഹിന്ദി നിരവധി പ്രാദേശിക ഭാഷകള്ക്കൊപ്പം ദേശീയ ഭാഷയായി നിലനില്ക്കുന്നുണ്ടെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.നമ്മളുടെ മാതൃഭാഷയെയും, രാജ്യത്തെ പ്രതിനിധീകരിക്കുന്ന എന്തിനെയും ബഹുമാനിക്കുക എന്നത് നമ്മുടെ കടമയാണ്.ഇംഗ്ലീഷിന് പുറമേ മറ്റെതെങ്കിലുമൊരു പ്രാദേശിക ഭാഷ ഉപയോഗിക്കാമെന്ന് കോടതികള് തീരുമാനിക്കണം.തമിഴ്നാട്ടില് തമിഴിനൊപ്പം ഇംഗ്ലീഷും പഠിക്കുന്നുണ്ട്.കേരളത്തിലാണെങ്കില് ഇത് മലയാളമാണ്.ഇതുപോലെ ഹിന്ദിയും ഇംഗ്ലീഷുമെന്ന രീതിയാക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.മഹാത്മാഗാന്ധി പറഞ്ഞത് ഹിന്ദി നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമാണെന്നാണ്.അത് നന്നായിരിക്കും.അതിനെ പ്രോത്സാപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ആദിത്യനാഥ് പറഞ്ഞു.അതേസമയം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് വന് പ്രതിഷേധം നടക്കുകയാണ്.ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള എന്ഡിഎ സര്ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലുള്ളതെന്ന് ഡിഎംകെ അടക്കമുള്ള കക്ഷികള് ആരോപിച്ചിരുന്നു.പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു.പ്രാദേശിക ഭാഷയ്ക്ക് മേല് ഹിന്ദി അടിച്ചേല്പ്പിക്കണമെന്ന് ഞാന് പറഞ്ഞിട്ടില്ല.ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്നാണ് പറഞ്ഞത്.ഞാന് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്ത് നിന്നാണ് വരുന്നത്.ചിലര് രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്.അത് അവരുടെ തീരുമാനമാണ്.പക്ഷേ ഞാന് പറഞ്ഞത് എന്താണെന്ന് അവര് കൃത്യമായി കേള്ക്കണമെന്നും അമിത് ഷാ പറഞ്ഞു
രാജ്യത്തെ ഒന്നിപ്പിക്കുന്നത് ഹിന്ദിയാണ്.... പൊതുഭാഷയെ പിന്തുണച്ച് യോഗി, വിമര്ശകര്ക്ക് മറുപടി
https://malayalam.oneindia.com/news/india/yogi-adityanath-supports-amit-shah-on-hindi-as-uniting-face-233694.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഹിന്ദിയെ പൊതുഭാഷയാക്കാനുള്ള അമിത് ഷായുടെ ആഹ്വാനത്തെ പിന്തുണച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഹിന്ദി രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണെന്ന് യോഗി പറഞ്ഞു.കൂടുതല് പേര്ക്ക് തൊഴില് ലഭിക്കുന്നതിന് ഹിന്ദി സഹായിക്കും.ഹിന്ദി പ്രാദേശിക ഭാഷയ്ക്കൊപ്പം പ്രോത്സാഹിപ്പിക്കപ്പെട്ടാല് അത് ഗംഭീരമാകും.തമിഴ്നാട് സ്വദേശിക്ക് ദില്ലിയില് ജോലി ചെയ്യാന് അവകാശമില്ലേ? അവര്ക്ക് ലഖ്നൗവിലോ ഭോപ്പാലിലോ ജോലി ചെയ്യാം.ഹിന്ദി പഠിച്ചാല് അവര്ക്ക് നിരവധി ഓപ്ഷനുകള് ജോലി കാര്യങ്ങളില് ഉണ്ടാവുമെന്നും ആദിത്യനാഥ് പറയുന്നു.ഹിന്ദി നിരവധി പ്രാദേശിക ഭാഷകള്ക്കൊപ്പം ദേശീയ ഭാഷയായി നിലനില്ക്കുന്നുണ്ടെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.നമ്മളുടെ മാതൃഭാഷയെയും, രാജ്യത്തെ പ്രതിനിധീകരിക്കുന്ന എന്തിനെയും ബഹുമാനിക്കുക എന്നത് നമ്മുടെ കടമയാണ്.ഇംഗ്ലീഷിന് പുറമേ മറ്റെതെങ്കിലുമൊരു പ്രാദേശിക ഭാഷ ഉപയോഗിക്കാമെന്ന് കോടതികള് തീരുമാനിക്കണം.തമിഴ്നാട്ടില് തമിഴിനൊപ്പം ഇംഗ്ലീഷും പഠിക്കുന്നുണ്ട്.കേരളത്തിലാണെങ്കില് ഇത് മലയാളമാണ്.ഇതുപോലെ ഹിന്ദിയും ഇംഗ്ലീഷുമെന്ന രീതിയാക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.മഹാത്മാഗാന്ധി പറഞ്ഞത് ഹിന്ദി നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമാണെന്നാണ്.അത് നന്നായിരിക്കും.അതിനെ പ്രോത്സാപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ആദിത്യനാഥ് പറഞ്ഞു.അതേസമയം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് വന് പ്രതിഷേധം നടക്കുകയാണ്.ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള എന്ഡിഎ സര്ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലുള്ളതെന്ന് ഡിഎംകെ അടക്കമുള്ള കക്ഷികള് ആരോപിച്ചിരുന്നു.പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു.പ്രാദേശിക ഭാഷയ്ക്ക് മേല് ഹിന്ദി അടിച്ചേല്പ്പിക്കണമെന്ന് ഞാന് പറഞ്ഞിട്ടില്ല.ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്നാണ് പറഞ്ഞത്.ഞാന് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്ത് നിന്നാണ് വരുന്നത്.ചിലര് രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്.അത് അവരുടെ തീരുമാനമാണ്.പക്ഷേ ഞാന് പറഞ്ഞത് എന്താണെന്ന് അവര് കൃത്യമായി കേള്ക്കണമെന്നും അമിത് ഷാ പറഞ്ഞു ### Headline : രാജ്യത്തെ ഒന്നിപ്പിക്കുന്നത് ഹിന്ദിയാണ്.... പൊതുഭാഷയെ പിന്തുണച്ച് യോഗി, വിമര്ശകര്ക്ക് മറുപടി
320
തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതിനെ ട്രോളി കോണ്ഗ്രസ് എംപി കെ മുരളീധരന്.കേരളത്തില് ബിജെപിയുടെ അവസ്ഥ പണ്ടേ ദുര്ബല പോരാഞ്ഞിട്ട് ഗര്ഭിണിയും എന്നതാണെന്ന് മുരളീധരന് പറഞ്ഞു.ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര് തന്നെയാണ് പൊളിച്ചത് എന്നും ഇനിയും അവര് തന്നെ പൊളിച്ചോളുമെന്നും കെ മുരളീധരന് പരിഹസിച്ചു.നരേന്ദ്രമോദിയുടെ നല്ല കാലത്ത് പോലും ബിജെപിക്ക് കേരളത്തില് രക്ഷപ്പെടാന് സാധിച്ചിട്ടില്ല.എന്നിട്ടാണോ ഇപ്പോള് എന്നും മുരളീധരന് ചോദിച്ചു.ശ്രീധരന് പിളള സംസ്ഥാന അധ്യക്ഷ പദവിയൊഴിഞ്ഞ് 6 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയിരിക്കുന്നത്.കേന്ദ്ര നേതൃത്വമാണ് കെ സുരേന്ദ്രനെ അധ്യക്ഷനായി രാവിലെ പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന ജനറല് സെക്രട്ടറിമാരില് ഒരാളായിരുന്ന കെ സുരേന്ദ്രന് പാര്ട്ടിയിലെ വി മുരളീധരപക്ഷക്കാരനായിരുന്നു.കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്റെ ശക്തമായ സമ്മര്ദ്ദവും ഒപ്പം ആര്എസ്എസിന്റെ പിന്തുണയും കൂടി ലഭിച്ചതോടെയാണ് അധ്യക്ഷന്റെ കസേര സുരേന്ദ്രന് സ്വന്തമായത്.എംടി രമേശ്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.കൃഷ്ണദാസ് വിഭാഗമാണ് എംടി രമേശിന് വേണ്ടി രംഗത്തുണ്ടായിരുന്നത്.ഒരു ഘട്ടത്തില് മുന് അധ്യക്ഷനായ കുമ്മനം രാജശേഖരനെ തിരിച്ച് കൊണ്ട് വന്നേക്കുമെന്നും സൂചനകളുണ്ടായിരുന്നു.എന്നാല് ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുളള സമരത്തിന് നേതൃത്വം വഹിച്ചതും തുടര്ന്ന് മത്സരിച്ച തിരഞ്ഞെടുപ്പുകളില് വോട്ടുയര്ത്തിയതുമെല്ലാം സുരേന്ദ്രന് അനുകൂല ഘടകങ്ങളായി.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എന്ന വന് ഉത്തരവാദിത്തമാണ് സുരേന്ദ്രനുളളത്
ഉള്ളിയുടെ തൊലി ബിജെപി തന്നെയാണ് ഇത്രയും കാലം പൊളിച്ചത്, ഇനിയും അവർ തന്നെ പൊളിച്ചോളും'! പരിഹാസം
https://malayalam.oneindia.com/news/kerala/congress-mp-k-muraleedharan-trolls-bjp-chief-k-surendran-242140.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതിനെ ട്രോളി കോണ്ഗ്രസ് എംപി കെ മുരളീധരന്.കേരളത്തില് ബിജെപിയുടെ അവസ്ഥ പണ്ടേ ദുര്ബല പോരാഞ്ഞിട്ട് ഗര്ഭിണിയും എന്നതാണെന്ന് മുരളീധരന് പറഞ്ഞു.ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര് തന്നെയാണ് പൊളിച്ചത് എന്നും ഇനിയും അവര് തന്നെ പൊളിച്ചോളുമെന്നും കെ മുരളീധരന് പരിഹസിച്ചു.നരേന്ദ്രമോദിയുടെ നല്ല കാലത്ത് പോലും ബിജെപിക്ക് കേരളത്തില് രക്ഷപ്പെടാന് സാധിച്ചിട്ടില്ല.എന്നിട്ടാണോ ഇപ്പോള് എന്നും മുരളീധരന് ചോദിച്ചു.ശ്രീധരന് പിളള സംസ്ഥാന അധ്യക്ഷ പദവിയൊഴിഞ്ഞ് 6 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയിരിക്കുന്നത്.കേന്ദ്ര നേതൃത്വമാണ് കെ സുരേന്ദ്രനെ അധ്യക്ഷനായി രാവിലെ പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന ജനറല് സെക്രട്ടറിമാരില് ഒരാളായിരുന്ന കെ സുരേന്ദ്രന് പാര്ട്ടിയിലെ വി മുരളീധരപക്ഷക്കാരനായിരുന്നു.കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്റെ ശക്തമായ സമ്മര്ദ്ദവും ഒപ്പം ആര്എസ്എസിന്റെ പിന്തുണയും കൂടി ലഭിച്ചതോടെയാണ് അധ്യക്ഷന്റെ കസേര സുരേന്ദ്രന് സ്വന്തമായത്.എംടി രമേശ്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.കൃഷ്ണദാസ് വിഭാഗമാണ് എംടി രമേശിന് വേണ്ടി രംഗത്തുണ്ടായിരുന്നത്.ഒരു ഘട്ടത്തില് മുന് അധ്യക്ഷനായ കുമ്മനം രാജശേഖരനെ തിരിച്ച് കൊണ്ട് വന്നേക്കുമെന്നും സൂചനകളുണ്ടായിരുന്നു.എന്നാല് ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുളള സമരത്തിന് നേതൃത്വം വഹിച്ചതും തുടര്ന്ന് മത്സരിച്ച തിരഞ്ഞെടുപ്പുകളില് വോട്ടുയര്ത്തിയതുമെല്ലാം സുരേന്ദ്രന് അനുകൂല ഘടകങ്ങളായി.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുക എന്ന വന് ഉത്തരവാദിത്തമാണ് സുരേന്ദ്രനുളളത് ### Headline : ഉള്ളിയുടെ തൊലി ബിജെപി തന്നെയാണ് ഇത്രയും കാലം പൊളിച്ചത്, ഇനിയും അവർ തന്നെ പൊളിച്ചോളും'! പരിഹാസം
321
തിരുവനന്തപുരം: മകളെ പീഡിപ്പിച്ചതിന് തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.ചൈൽഡ്ലൈൻ പ്രവർത്തകരോട് കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.കുട്ടിയെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്.കുട്ടിയെ നിരന്തരം ഇയാൾ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പെൺകുട്ടിയുടെ രണ്ടാനമ്മ പറയുന്നത്.വാപ്പ തന്റൊപ്പം കിടക്കുന്നത് ഇഷ്ടമല്ലെന്നും ഉറങ്ങാൻ കഴിയുന്നില്ലെന്നും തന്നെ അയാൾ ഉപദ്രവിക്കുകയാണെന്നും കുട്ടി തന്നോട് പറഞ്ഞിരുന്നതായി കുട്ടിയുടെ രണ്ടാനമ്മ പറഞ്ഞു.സംഭവത്തിൽ പ്രതിക്കെതിരെ രണ്ടാനമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി.അച്ഛൻ കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതായി രണ്ടാനമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.കുട്ടിയെ താൻ അധികമായി വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ഉറങ്ങാൻ കിടത്താറുള്ളതെന്നും കുട്ടി ഇക്കാര്യത്തെ കുറിച്ച് നിരന്തരം തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും രണ്ടാനമ്മ പറയുന്നു.കുട്ടി ഇപ്പോഴും വിഷമിച്ചിരിക്കുന്ന കാര്യം കുട്ടിയെ പഠിപ്പിയ്ക്കുന്ന ടീച്ചർമാരാണ് ആദ്യം തന്നോട് പറയുന്നതെന്നും ക്ലാസിലിരുന്ന് കുട്ടി കരയുന്നത് ടീച്ചർമാർ കണ്ടുവെന്നും അവർ പറഞ്ഞു.ഏറെനാളുകളായി കുട്ടിയുടെ അച്ഛൻ കുട്ടിയെ ഉപദ്രവിച്ച് വരികയായിരുന്നു.ഇയാൾക്കെതിരെ പോക്സോ ചാർജ് ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്
അച്ഛന്റെ ക്രൂരത വെളിപ്പെടുത്തി രണ്ടാനമ്മ; മകളെ പീഡിപ്പിച്ച ഡപ്യൂട്ടി തഹസിൽദാര്ക്കെതിരെ പോക്സോ കേസ്
https://www.malayalamexpress.in/archives/955886/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: മകളെ പീഡിപ്പിച്ചതിന് തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.ചൈൽഡ്ലൈൻ പ്രവർത്തകരോട് കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.കുട്ടിയെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്.കുട്ടിയെ നിരന്തരം ഇയാൾ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പെൺകുട്ടിയുടെ രണ്ടാനമ്മ പറയുന്നത്.വാപ്പ തന്റൊപ്പം കിടക്കുന്നത് ഇഷ്ടമല്ലെന്നും ഉറങ്ങാൻ കഴിയുന്നില്ലെന്നും തന്നെ അയാൾ ഉപദ്രവിക്കുകയാണെന്നും കുട്ടി തന്നോട് പറഞ്ഞിരുന്നതായി കുട്ടിയുടെ രണ്ടാനമ്മ പറഞ്ഞു.സംഭവത്തിൽ പ്രതിക്കെതിരെ രണ്ടാനമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി.അച്ഛൻ കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതായി രണ്ടാനമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.കുട്ടിയെ താൻ അധികമായി വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ഉറങ്ങാൻ കിടത്താറുള്ളതെന്നും കുട്ടി ഇക്കാര്യത്തെ കുറിച്ച് നിരന്തരം തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും രണ്ടാനമ്മ പറയുന്നു.കുട്ടി ഇപ്പോഴും വിഷമിച്ചിരിക്കുന്ന കാര്യം കുട്ടിയെ പഠിപ്പിയ്ക്കുന്ന ടീച്ചർമാരാണ് ആദ്യം തന്നോട് പറയുന്നതെന്നും ക്ലാസിലിരുന്ന് കുട്ടി കരയുന്നത് ടീച്ചർമാർ കണ്ടുവെന്നും അവർ പറഞ്ഞു.ഏറെനാളുകളായി കുട്ടിയുടെ അച്ഛൻ കുട്ടിയെ ഉപദ്രവിച്ച് വരികയായിരുന്നു.ഇയാൾക്കെതിരെ പോക്സോ ചാർജ് ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത് ### Headline : അച്ഛന്റെ ക്രൂരത വെളിപ്പെടുത്തി രണ്ടാനമ്മ; മകളെ പീഡിപ്പിച്ച ഡപ്യൂട്ടി തഹസിൽദാര്ക്കെതിരെ പോക്സോ കേസ്
322
ദില്ലി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം."ഹരിയാണയിൽ പ്രഹരമേറ്റു, മഹാരാഷ്ട്രയിൽ തിരസ്കരിക്കപ്പെട്ടു, ജാർഖണ്ഡിൽ പരാജയപ്പെട്ടു" എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ഇതാണ് 2019ൽ ബിജെപിയ്ക്ക് സംഭവിച്ചത്.തികഞ്ഞ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ്- ജെഎംഎം- ആർജെഡി സഖ്യം ജാർഖണ്ഡിൽ അധികാരമുറപ്പിച്ചത്.ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കുന്നതിനായി ബിജെപിയിതര പാർട്ടികൾ കോൺഗ്രസിന് ചുറ്റും അണിനിരന്നുവെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.ഈ ട്രെൻഡുകൾക്കെല്ലാമൊടുവിൽ കോൺഗ്രസ് ഉൾപ്പെട്ട സഖ്യം 81 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടി.ജാർഖണ്ഡ് മുഖ്യമന്ത്രി രഘുഭർദാസ് രാജിവെച്ചു: ജാർഖണ്ഡിലെ ജനവിധി ബിജെപിക്ക് അനുകൂലമായില്ലെന്ന് 2014ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും സർക്കാർ രൂപീകരിക്കുന്നതിന് ദുഷ്യന്ത് ചൌട്ടാലയിൽ നിന്ന് പിന്തുണ തേടേണ്ടതായി വന്നു.മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ രാജിവെക്കുകയും ചെയ്യുകയായിരുന്നു.തുടർന്ന് ശിവസേന- എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികൾ ഉൾപ്പെട്ട് മാഹാ വികാസ് അഘാഡിയാണ് മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയത്.രണ്ട് വർഷം മുമ്പ് ഇന്ത്യയിലെ 70 ശതമാനത്തോളം വരുന്ന സംസ്ഥാനങ്ങളാണ് ബിജെപിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ ബിജെപിക്ക് രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഇപ്പോൾ ജാർഖണ്ഡും നഷ്ടമായി.ബിജെപി തോൽപ്പിക്കാൻ കഴിയാത്ത പാർട്ടിയല്ല.എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് അണിനിരക്കുകയും രാജ്യം നേരിടുന്ന അപകടങ്ങൾ മനസ്സിലാക്കി ഒന്നിച്ച് നിൽക്കുകയും ചെയ്താൽ ഉറപ്പായും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കും.ബിജെപി ഭാവിയിൽ വരുന്ന തിരഞ്ഞെടുപ്പുകളിലും പരാജയപ്പെടും.ചിദംബരത്തെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ജാർഖണ്ഡിൽ ജെഎംഎം 30 സീറ്റ് നേടിയപ്പോൾ, കോൺഗ്രസ് 15 സീറ്റുകളും സ്വന്തമാക്കി.ബിജെപിക്ക് 25 സീറ്റുകൾ മാത്രമാണ് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞത്.മഹാസഖ്യം ബിജെപിയേക്കാൾ 12 സീറ്റുകൾക്ക് മുമ്പിലാണ്.ബിജെപി പരാജയം അംഗീകരിക്കുന്നതായി അമിത് ഷാ പ്രതികരിച്ചിരുന്നു.ജാർഖണ്ഡിലെ ജനങ്ങളുടെ ജനവിധിയെ പാർട്ടി ബഹുമാനിക്കുന്നുവെന്നാണ് അമിത് ഷാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ട്വീറ്റ് ചെയ്തത്
ഹരിയാണയിൽ പ്രഹരമേറ്റു, മഹാരാഷ്ട്രയിൽ തിരസ്കരിക്കപ്പെട്ടു, ജാർഖണ്ഡിൽ പരാജയപ്പെട്ടു": ചിദംബരം
https://malayalam.oneindia.com/news/india/dented-in-haryana-denied-in-maharashtra-p-chidambara-attack-bjp-239153.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം."ഹരിയാണയിൽ പ്രഹരമേറ്റു, മഹാരാഷ്ട്രയിൽ തിരസ്കരിക്കപ്പെട്ടു, ജാർഖണ്ഡിൽ പരാജയപ്പെട്ടു" എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ഇതാണ് 2019ൽ ബിജെപിയ്ക്ക് സംഭവിച്ചത്.തികഞ്ഞ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ്- ജെഎംഎം- ആർജെഡി സഖ്യം ജാർഖണ്ഡിൽ അധികാരമുറപ്പിച്ചത്.ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കുന്നതിനായി ബിജെപിയിതര പാർട്ടികൾ കോൺഗ്രസിന് ചുറ്റും അണിനിരന്നുവെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.ഈ ട്രെൻഡുകൾക്കെല്ലാമൊടുവിൽ കോൺഗ്രസ് ഉൾപ്പെട്ട സഖ്യം 81 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടി.ജാർഖണ്ഡ് മുഖ്യമന്ത്രി രഘുഭർദാസ് രാജിവെച്ചു: ജാർഖണ്ഡിലെ ജനവിധി ബിജെപിക്ക് അനുകൂലമായില്ലെന്ന് 2014ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും സർക്കാർ രൂപീകരിക്കുന്നതിന് ദുഷ്യന്ത് ചൌട്ടാലയിൽ നിന്ന് പിന്തുണ തേടേണ്ടതായി വന്നു.മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ രാജിവെക്കുകയും ചെയ്യുകയായിരുന്നു.തുടർന്ന് ശിവസേന- എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികൾ ഉൾപ്പെട്ട് മാഹാ വികാസ് അഘാഡിയാണ് മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയത്.രണ്ട് വർഷം മുമ്പ് ഇന്ത്യയിലെ 70 ശതമാനത്തോളം വരുന്ന സംസ്ഥാനങ്ങളാണ് ബിജെപിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ ബിജെപിക്ക് രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഇപ്പോൾ ജാർഖണ്ഡും നഷ്ടമായി.ബിജെപി തോൽപ്പിക്കാൻ കഴിയാത്ത പാർട്ടിയല്ല.എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് അണിനിരക്കുകയും രാജ്യം നേരിടുന്ന അപകടങ്ങൾ മനസ്സിലാക്കി ഒന്നിച്ച് നിൽക്കുകയും ചെയ്താൽ ഉറപ്പായും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കും.ബിജെപി ഭാവിയിൽ വരുന്ന തിരഞ്ഞെടുപ്പുകളിലും പരാജയപ്പെടും.ചിദംബരത്തെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ജാർഖണ്ഡിൽ ജെഎംഎം 30 സീറ്റ് നേടിയപ്പോൾ, കോൺഗ്രസ് 15 സീറ്റുകളും സ്വന്തമാക്കി.ബിജെപിക്ക് 25 സീറ്റുകൾ മാത്രമാണ് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞത്.മഹാസഖ്യം ബിജെപിയേക്കാൾ 12 സീറ്റുകൾക്ക് മുമ്പിലാണ്.ബിജെപി പരാജയം അംഗീകരിക്കുന്നതായി അമിത് ഷാ പ്രതികരിച്ചിരുന്നു.ജാർഖണ്ഡിലെ ജനങ്ങളുടെ ജനവിധിയെ പാർട്ടി ബഹുമാനിക്കുന്നുവെന്നാണ് അമിത് ഷാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ട്വീറ്റ് ചെയ്തത് ### Headline : ഹരിയാണയിൽ പ്രഹരമേറ്റു, മഹാരാഷ്ട്രയിൽ തിരസ്കരിക്കപ്പെട്ടു, ജാർഖണ്ഡിൽ പരാജയപ്പെട്ടു": ചിദംബരം
323
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചെലൂരില് നവജാതശിശുവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില് ഇന്നലെ അറസ്റ്റിലായ മാതാവിനെ കസ്റ്റഡിയില് ആവശ്യപ്പെട്ടു മലപ്പുറം പോലീസ് ഇന്ന് കോടതിയെ സമീപിക്കും.കേസില് ഇന്നലെ അറസ്റ്റിലായ കുഞ്ഞിന്റെ മാതാവ് വിളഞ്ഞിപ്പുലാന് നബില (29)യെ മലപ്പുറം മജിസ്ട്രേട്ട് കോടതി ഇന്നലെയാണ് റിമാന്ഡ് ചെയ്തത്.മലപ്പുറം മജിസ്ട്രേട്ട് കോടതിയില് ഹാജരാക്കിയ നബീലയെ 14 ദിവസത്തേക്കാണ് റിമാന്ഡ് ചെയ്തത്.തെളിവെടുപ്പിനായി ഇവരെ കസ്റ്റഡയില് വിട്ടുകിട്ടാന് പോലീസ് ഇന്നു കത്തു നല്കും.ഇന്നലെയാണ് കേസന്വേഷിക്കുന്ന മലപ്പുറം സിഐ: എ.പ്രേംജിത്തും സംഘവും നബീലയെ അറസ്റ്റു ചെയ്തത്.പ്രസവാനന്തരം രക്തസ്രാവത്തെത്തുടര്ന്നു നബീല മലപ്പുറം താലൂക്കാശുപത്രിയില് ചികിത്സയിലായിരുന്നു.ഇന്നലെ ഡിസ്ചാര്ജ് ചെയ്തതോടെ ഇവരെ കസ്റ്റഡിയിലെടുത്തു അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.തുടര്ന്നു കോടതിയില് ഹാജരാക്കുകയായിരുന്നു.ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം.അവിഹിതഗര്ഭത്തെ തുടര്ന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്കു നയിച്ചത്.കേസുമായി ബന്ധപ്പെട്ടു പിടിയിലായ മാതൃസഹോദരന് ശിഹാബു(26)മായി മലപ്പുറം പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.രണ്ടു വര്ഷത്തോളമായി ഭര്ത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസം.ഗര്ഭണിയായതോടെ പുറംലോകമറിയാതെ കഴിയുകയായിരുന്നു.ഞായറാഴ്ച ഉച്ചക്കാണ് നബീല വീട്ടിലെ ടോയ്ലറ്റില് ആണ്കുഞ്ഞിനു ജന്മം നല്കിയത്.കുഞ്ഞ് കരഞ്ഞതോടെ കുട്ടിയുടെ വായില് തുണിതിരുകിക്കയറ്റിയും മൂക്കു പൊത്തിപിടിച്ചും ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാന് സഹോദരനു കൈമാറുകയായിരുന്നു.തുടര്ന്നു മരണം ഉറപ്പാക്കാന് ശിഹാബുദീന് കുഞ്ഞിനെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി.നാലു മണിയോടെ വീട്ടിനുള്ളില് വച്ച് നബീലയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിഹാബുദീന് കത്തിയുപയോഗിച്ച് കഴുത്തറത്തു കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.നവജാതശിശുവിനെ കൊലപ്പെടുത്തിയ വീട്ടില് പോലീസ് തെളിവെടുപ്പ് നടത്തുന്നു
നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ മാതാവിനെ കസ്റ്റഡിയില് ആവശ്യപ്പെട്ട് പോലീസ്
https://malayalam.oneindia.com/news/malappuram/malappuram-local-news-about-police-and-new-born-baby-case-209489.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചെലൂരില് നവജാതശിശുവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില് ഇന്നലെ അറസ്റ്റിലായ മാതാവിനെ കസ്റ്റഡിയില് ആവശ്യപ്പെട്ടു മലപ്പുറം പോലീസ് ഇന്ന് കോടതിയെ സമീപിക്കും.കേസില് ഇന്നലെ അറസ്റ്റിലായ കുഞ്ഞിന്റെ മാതാവ് വിളഞ്ഞിപ്പുലാന് നബില (29)യെ മലപ്പുറം മജിസ്ട്രേട്ട് കോടതി ഇന്നലെയാണ് റിമാന്ഡ് ചെയ്തത്.മലപ്പുറം മജിസ്ട്രേട്ട് കോടതിയില് ഹാജരാക്കിയ നബീലയെ 14 ദിവസത്തേക്കാണ് റിമാന്ഡ് ചെയ്തത്.തെളിവെടുപ്പിനായി ഇവരെ കസ്റ്റഡയില് വിട്ടുകിട്ടാന് പോലീസ് ഇന്നു കത്തു നല്കും.ഇന്നലെയാണ് കേസന്വേഷിക്കുന്ന മലപ്പുറം സിഐ: എ.പ്രേംജിത്തും സംഘവും നബീലയെ അറസ്റ്റു ചെയ്തത്.പ്രസവാനന്തരം രക്തസ്രാവത്തെത്തുടര്ന്നു നബീല മലപ്പുറം താലൂക്കാശുപത്രിയില് ചികിത്സയിലായിരുന്നു.ഇന്നലെ ഡിസ്ചാര്ജ് ചെയ്തതോടെ ഇവരെ കസ്റ്റഡിയിലെടുത്തു അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.തുടര്ന്നു കോടതിയില് ഹാജരാക്കുകയായിരുന്നു.ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം.അവിഹിതഗര്ഭത്തെ തുടര്ന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്കു നയിച്ചത്.കേസുമായി ബന്ധപ്പെട്ടു പിടിയിലായ മാതൃസഹോദരന് ശിഹാബു(26)മായി മലപ്പുറം പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.രണ്ടു വര്ഷത്തോളമായി ഭര്ത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസം.ഗര്ഭണിയായതോടെ പുറംലോകമറിയാതെ കഴിയുകയായിരുന്നു.ഞായറാഴ്ച ഉച്ചക്കാണ് നബീല വീട്ടിലെ ടോയ്ലറ്റില് ആണ്കുഞ്ഞിനു ജന്മം നല്കിയത്.കുഞ്ഞ് കരഞ്ഞതോടെ കുട്ടിയുടെ വായില് തുണിതിരുകിക്കയറ്റിയും മൂക്കു പൊത്തിപിടിച്ചും ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാന് സഹോദരനു കൈമാറുകയായിരുന്നു.തുടര്ന്നു മരണം ഉറപ്പാക്കാന് ശിഹാബുദീന് കുഞ്ഞിനെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി.നാലു മണിയോടെ വീട്ടിനുള്ളില് വച്ച് നബീലയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിഹാബുദീന് കത്തിയുപയോഗിച്ച് കഴുത്തറത്തു കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.നവജാതശിശുവിനെ കൊലപ്പെടുത്തിയ വീട്ടില് പോലീസ് തെളിവെടുപ്പ് നടത്തുന്നു ### Headline : നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ മാതാവിനെ കസ്റ്റഡിയില് ആവശ്യപ്പെട്ട് പോലീസ്
324
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള് പോലീസ് ഡ്രൈവറെ മര്ദിച്ച സംഭവം വന്വിവാദമായിരിക്കെ സമാനമായ സംഭവം വീണ്ടും ആവര്ത്തിച്ചിരിക്കുകയാണ്.ഇത്തവണ എഡിജിപി നിഥിന് അഗര്വാളിന്റെ വീട്ടിലെ ദാസ്യവേലയുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.ഏഷ്യാനെറ്റാണ് ഈ വാര്ത്ത പുറത്തുകൊണ്ടുവന്നത്.നിഥിന് അഗര്വാളിന്റെ പട്ടിയെ കുളിപ്പിക്കാനും പരിചരിക്കാനും ഡോഗ് സ്ക്വാഡിലെ പോലീസുകാരെ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.അതേസമയം നേരത്തെ തന്നെ പല സീനിയര് ഉദ്യോസ്ഥന്മാരും ഇത്തരം ദാസ്യവേലകള് ജൂനിയര് ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിക്കുന്നുണ്ടെന്ന് റിപ്പോര്ട്ടുണ്ടായിരുന്നു.ഇത് തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇത്.ദൃശ്യങ്ങള് ഒരുവര്ഷം പഴക്കമുള്ളതാണ്.മുഖ്യമന്ത്രി കുറ്റക്കാര്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടും ദാസ്യവേല തുടരുന്നുണ്ടെന്നാണ് സൂചന.അതേസമയം നിഥിന് അഗര്വാളിന്റെ വീട്ടില് നടന്ന സംഭവത്തില് വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്.അഗര്വാള് ബെറ്റാലിയന്റെ ചുമതയലുള്ള എഡിജിപി ആയിരുന്ന സമയത്താണ് ഈ സംഭവമെന്നാണ് സൂചന.ഡോഗ്സ്ക്വാഡിലെ പോലീസുകാരെ വിളിച്ച് വരുത്തിയാണ് വീട്ടിലെ പട്ടിയെ കുളിപ്പിച്ചിരുന്നതെന്നാണ് ദൃശ്യങ്ങളില് നിന്ന് വ്യക്തമാകുന്നത്.ഇത് അന്ന് പോലീസില് ഉണ്ടായിരുന്ന ചിലര് പകര്ത്തുകയായിരുന്നു.വിവാദം വന്ന സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങള് പുറത്തുവിട്ടിരിക്കുന്നത്.എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണിയെ തുടര്ന്ന് അദ്ദേഹത്തിനെതിരെ കര്ശന നടപടി സ്വീകരിച്ചിട്ടുണ്ട്.ആര്മ്ഡ് ബറ്റാലിയന് സ്ഥാനത്ത് നിന്ന് സുദേഷ് കുമാറിനെ മാറ്റിയിട്ടുണ്ട്.ഇയാളെ പോലീസിന് പുറത്ത് നിയമിക്കാനാണ് നീക്കം.പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പുകളിലോ ആയിരിക്കും നിയമനം.അതേസമയം ഇയാളുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള് നിലനില്ക്കുന്നുണ്ട്.ക്യാമ്പ് ഫോളോവര് എഡിജിപിയുടെ മകള് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.ഇവര്ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.നിഥിന് അഗര്വാളിനെതിരെയും നടപടി ഉണ്ടാവുമെന്നാണ് സൂചന
ദാസ്യവേലയ്ക്ക് അവസാനമില്ല..... എഡിജിപി നിഥിന് അഗര്വാളിന്റെ വസതിയിലും പോലീസുകാര്ക്ക് അടിമപ്പണി
https://malayalam.oneindia.com/news/kerala/slavery-in-police-department-202665.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള് പോലീസ് ഡ്രൈവറെ മര്ദിച്ച സംഭവം വന്വിവാദമായിരിക്കെ സമാനമായ സംഭവം വീണ്ടും ആവര്ത്തിച്ചിരിക്കുകയാണ്.ഇത്തവണ എഡിജിപി നിഥിന് അഗര്വാളിന്റെ വീട്ടിലെ ദാസ്യവേലയുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.ഏഷ്യാനെറ്റാണ് ഈ വാര്ത്ത പുറത്തുകൊണ്ടുവന്നത്.നിഥിന് അഗര്വാളിന്റെ പട്ടിയെ കുളിപ്പിക്കാനും പരിചരിക്കാനും ഡോഗ് സ്ക്വാഡിലെ പോലീസുകാരെ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.അതേസമയം നേരത്തെ തന്നെ പല സീനിയര് ഉദ്യോസ്ഥന്മാരും ഇത്തരം ദാസ്യവേലകള് ജൂനിയര് ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിക്കുന്നുണ്ടെന്ന് റിപ്പോര്ട്ടുണ്ടായിരുന്നു.ഇത് തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇത്.ദൃശ്യങ്ങള് ഒരുവര്ഷം പഴക്കമുള്ളതാണ്.മുഖ്യമന്ത്രി കുറ്റക്കാര്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടും ദാസ്യവേല തുടരുന്നുണ്ടെന്നാണ് സൂചന.അതേസമയം നിഥിന് അഗര്വാളിന്റെ വീട്ടില് നടന്ന സംഭവത്തില് വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്.അഗര്വാള് ബെറ്റാലിയന്റെ ചുമതയലുള്ള എഡിജിപി ആയിരുന്ന സമയത്താണ് ഈ സംഭവമെന്നാണ് സൂചന.ഡോഗ്സ്ക്വാഡിലെ പോലീസുകാരെ വിളിച്ച് വരുത്തിയാണ് വീട്ടിലെ പട്ടിയെ കുളിപ്പിച്ചിരുന്നതെന്നാണ് ദൃശ്യങ്ങളില് നിന്ന് വ്യക്തമാകുന്നത്.ഇത് അന്ന് പോലീസില് ഉണ്ടായിരുന്ന ചിലര് പകര്ത്തുകയായിരുന്നു.വിവാദം വന്ന സാഹചര്യത്തിലാണ് ഈ ദൃശ്യങ്ങള് പുറത്തുവിട്ടിരിക്കുന്നത്.എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണിയെ തുടര്ന്ന് അദ്ദേഹത്തിനെതിരെ കര്ശന നടപടി സ്വീകരിച്ചിട്ടുണ്ട്.ആര്മ്ഡ് ബറ്റാലിയന് സ്ഥാനത്ത് നിന്ന് സുദേഷ് കുമാറിനെ മാറ്റിയിട്ടുണ്ട്.ഇയാളെ പോലീസിന് പുറത്ത് നിയമിക്കാനാണ് നീക്കം.പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പുകളിലോ ആയിരിക്കും നിയമനം.അതേസമയം ഇയാളുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള് നിലനില്ക്കുന്നുണ്ട്.ക്യാമ്പ് ഫോളോവര് എഡിജിപിയുടെ മകള് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.ഇവര്ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.നിഥിന് അഗര്വാളിനെതിരെയും നടപടി ഉണ്ടാവുമെന്നാണ് സൂചന ### Headline : ദാസ്യവേലയ്ക്ക് അവസാനമില്ല..... എഡിജിപി നിഥിന് അഗര്വാളിന്റെ വസതിയിലും പോലീസുകാര്ക്ക് അടിമപ്പണി
325
അടിമാലി: മഴക്കാലമാരംഭിച്ചതോടെ അടിമാലി ട്രാഫിക് പോലീസ് യൂണിറ്റ് കെട്ടിടം ചോര്ന്നൊലിക്കുന്നു.ഓടുകള്ക്കിടയിലൂടെ ഊര്ന്നിറങ്ങുന്ന മഴവെള്ളത്തെ പ്രതിരോധിക്കാന് മേല്ക്കൂരക്ക് മുകളില് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ജീവനക്കാര് ചോര്ച്ചയെ അതിജീവിക്കുന്നത്.വര്ഷങ്ങള് പഴക്കമുള്ള കെട്ടിടം പൊളിച്ച് നീക്കി പുതിയ കെട്ടിടം നിര്മ്മിക്കണമെന്ന ആവശ്യം ഉയര്ന്നിട്ടും നടപടികളൊന്നും ആരംഭിച്ചിട്ടില്ല.മഴക്കാലമായാല് കുട ചൂടിവേണം അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിലെ പോലീസുകാര് ഓഫീസിനുള്ളില് ഇരിക്കാന്.പഴയകെട്ടിടത്തിന്റെ മേല്ക്കൂരക്കു മുകളില് വീഴുന്ന വെള്ളമത്രയും ഓടുകള്ക്കിടയിലൂടെ ഓഫീസിനുള്ളിലേക്ക്് ഊര്ന്നിറങ്ങും.മഴ നനഞ്ഞ് മടുത്തതോടെ പോലീസുകാര് തന്നെ മേല്ക്കൂരക്ക് മുകളില് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു.നിലവില് ട്രാഫിക് പോലീസ് യൂണിറ്റ് പ്രവര്ത്തിക്കുന്ന കെട്ടിടത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്.മുമ്പ് പോലീസ് കോട്ടേഴ്സായിരുന്ന കെട്ടിടം അടിമാലിക്കായി ട്രാഫിക് പോലീസ് യൂണിറ്റനുവദിച്ചതോടെ പോലീസ് സ്റ്റേഷനായി മാറ്റി.2012ലായിരുന്നു അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമീപം ട്രാഫിക് പോലീസ് യൂണിറ്റിന്റെ പ്രവര്ത്തനമാരംഭിച്ചത്.മഴ പെയ്യുമ്പോള് തുള്ളിക്കൊരു കുടമായി ഊര്ന്നിറങ്ങുന്ന മഴവെള്ളം ഫയലുകളത്രയും നനക്കുന്നത്് പോലീസുകാരെ വലക്കുന്നു.ചോര്ച്ചക്കൊപ്പം മറ്റടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നു.കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിര്മ്മിക്കുകമാത്രമാണ് ഈ ശോച്യാവസ്ഥക്കുള്ള ഏക പരിഹാരം
ട്രാഫിക് പോലീസിനും ഗതികേട്... മഴപെയ്താല് പെടും, ഓഫീസിനുള്ളിലിരിക്കാന് കുടവേണം
https://malayalam.oneindia.com/news/idukki/idukki-local-news-traffic-police-203634.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അടിമാലി: മഴക്കാലമാരംഭിച്ചതോടെ അടിമാലി ട്രാഫിക് പോലീസ് യൂണിറ്റ് കെട്ടിടം ചോര്ന്നൊലിക്കുന്നു.ഓടുകള്ക്കിടയിലൂടെ ഊര്ന്നിറങ്ങുന്ന മഴവെള്ളത്തെ പ്രതിരോധിക്കാന് മേല്ക്കൂരക്ക് മുകളില് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ജീവനക്കാര് ചോര്ച്ചയെ അതിജീവിക്കുന്നത്.വര്ഷങ്ങള് പഴക്കമുള്ള കെട്ടിടം പൊളിച്ച് നീക്കി പുതിയ കെട്ടിടം നിര്മ്മിക്കണമെന്ന ആവശ്യം ഉയര്ന്നിട്ടും നടപടികളൊന്നും ആരംഭിച്ചിട്ടില്ല.മഴക്കാലമായാല് കുട ചൂടിവേണം അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിലെ പോലീസുകാര് ഓഫീസിനുള്ളില് ഇരിക്കാന്.പഴയകെട്ടിടത്തിന്റെ മേല്ക്കൂരക്കു മുകളില് വീഴുന്ന വെള്ളമത്രയും ഓടുകള്ക്കിടയിലൂടെ ഓഫീസിനുള്ളിലേക്ക്് ഊര്ന്നിറങ്ങും.മഴ നനഞ്ഞ് മടുത്തതോടെ പോലീസുകാര് തന്നെ മേല്ക്കൂരക്ക് മുകളില് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു.നിലവില് ട്രാഫിക് പോലീസ് യൂണിറ്റ് പ്രവര്ത്തിക്കുന്ന കെട്ടിടത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്.മുമ്പ് പോലീസ് കോട്ടേഴ്സായിരുന്ന കെട്ടിടം അടിമാലിക്കായി ട്രാഫിക് പോലീസ് യൂണിറ്റനുവദിച്ചതോടെ പോലീസ് സ്റ്റേഷനായി മാറ്റി.2012ലായിരുന്നു അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമീപം ട്രാഫിക് പോലീസ് യൂണിറ്റിന്റെ പ്രവര്ത്തനമാരംഭിച്ചത്.മഴ പെയ്യുമ്പോള് തുള്ളിക്കൊരു കുടമായി ഊര്ന്നിറങ്ങുന്ന മഴവെള്ളം ഫയലുകളത്രയും നനക്കുന്നത്് പോലീസുകാരെ വലക്കുന്നു.ചോര്ച്ചക്കൊപ്പം മറ്റടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നു.കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിര്മ്മിക്കുകമാത്രമാണ് ഈ ശോച്യാവസ്ഥക്കുള്ള ഏക പരിഹാരം ### Headline : ട്രാഫിക് പോലീസിനും ഗതികേട്... മഴപെയ്താല് പെടും, ഓഫീസിനുള്ളിലിരിക്കാന് കുടവേണം
326
കോഴിക്കോട്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിന് ശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന് ഫേസ്ബുക്കില് വിശ്രമം ഇല്ലാത്ത പണിയാണ്.ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പിന്നാലെ വ്യാജ ഫോട്ടോയിട്ട് പൊങ്കാല വാങ്ങിയെങ്കിലും സുരേന്ദ്രന് അങ്ങനെ വെറും ദുരേന്ദ്രനായി ഇരിക്കാന് ഒരുക്കമല്ല.കേരളത്തില് ഗോവധ നിരോധനം നടപ്പാക്കുമെന്നാണ് പുതിയ പ്രഖ്യാപനം.മോദിക്ക് മുന്നില് നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...! സംഘിപ്രചരണങ്ങൾ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് തടയുന്ന നിയമത്തിന്റെ മറവില് തങ്ങള്ക്ക് കേരളത്തില് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് കെ സുരേന്ദ്രനും വിവി രാജേഷും അടക്കമുള്ള ബിജെപി നേതാക്കളും പ്രവര്ത്തകരും നടത്തുന്നത്.ഇവര് നടത്തുന്ന കുപ്രചരണങ്ങള് ഒരാളെങ്കിലും വിശ്വസിച്ചാല് അത് നേട്ടമായി എണ്ണപ്പെടുകയാണ്.പുതിയ ഫേസ്ബുക്ക് പോസ്റ്റില് അധികം താമസിയാതെ തന്നെ കേരളത്തില് ഗോവധ നിരോധനം നടപ്പാക്കുമെന്നാണ് കെ സുരേന്ദ്രന് പ്രഖ്യാപിക്കുന്നത്.മാത്രമല്ല രാജസ്ഥാന് ഹൈക്കോടതി പറഞ്ഞതാണ് ഇവിടേയും വേണ്ടതത്രേ.ബീഫ് വിഷയത്തില് കേന്ദ്ര തീരുമാനത്തെ രാജസ്ഥാന് ഹൈക്കോടതി പിന്തുണച്ചിരുന്നു.പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്നായിരുന്നു കോടതി പറഞ്ഞത്.മാത്രമല്ല പശുവിനെ കൊല്ലുന്നവര്ക്ക് ജീവപര്യന്തം തടവും നല്കണമത്രേ.കേരളത്തിലും ഈ തീരുമാനങ്ങള് നടപ്പില് വരുത്തണം എന്നാണ് സുരേന്ദ്രന്റ ആഗ്രഹം.കേന്ദ്രത്തിന്റെ വിഞ്ജാപനം വായിച്ച് നോക്കാതെയാണ് പിണറായി വിജയനും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സമരത്തിന് ഇറങ്ങുന്നത് എന്നും പരിഹസിക്കുന്നു.നോട്ട് നിരോധനകാലത്തെ സഹകരണ ബാങ്ക് സമരം പോലെ ഈ സമരവും പൊളിയും.ഒരു നിയമനിര്മ്മാണവും ഇവിടെ നടക്കില്ല.ഒരു കോടതിയും രക്ഷയ്ക്കെത്തില്ലെന്നും സുരേന്ദ്രന് പറയുന്നു.രാഷ്ട്രീയ പ്രേരിതമായ കുപ്രചരണമാണേ്രത ഇവിടെ നടക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തില് ഗോവധം നിരോധനം നടപ്പാക്കും..!! പശുക്കളെ കൊന്നാല് ജീവപര്യന്തം
https://malayalam.oneindia.com/news/kerala/k-surendran-s-fb-post-on-ban-on-beef-172427.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിന് ശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന് ഫേസ്ബുക്കില് വിശ്രമം ഇല്ലാത്ത പണിയാണ്.ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പിന്നാലെ വ്യാജ ഫോട്ടോയിട്ട് പൊങ്കാല വാങ്ങിയെങ്കിലും സുരേന്ദ്രന് അങ്ങനെ വെറും ദുരേന്ദ്രനായി ഇരിക്കാന് ഒരുക്കമല്ല.കേരളത്തില് ഗോവധ നിരോധനം നടപ്പാക്കുമെന്നാണ് പുതിയ പ്രഖ്യാപനം.മോദിക്ക് മുന്നില് നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...! സംഘിപ്രചരണങ്ങൾ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് തടയുന്ന നിയമത്തിന്റെ മറവില് തങ്ങള്ക്ക് കേരളത്തില് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് കെ സുരേന്ദ്രനും വിവി രാജേഷും അടക്കമുള്ള ബിജെപി നേതാക്കളും പ്രവര്ത്തകരും നടത്തുന്നത്.ഇവര് നടത്തുന്ന കുപ്രചരണങ്ങള് ഒരാളെങ്കിലും വിശ്വസിച്ചാല് അത് നേട്ടമായി എണ്ണപ്പെടുകയാണ്.പുതിയ ഫേസ്ബുക്ക് പോസ്റ്റില് അധികം താമസിയാതെ തന്നെ കേരളത്തില് ഗോവധ നിരോധനം നടപ്പാക്കുമെന്നാണ് കെ സുരേന്ദ്രന് പ്രഖ്യാപിക്കുന്നത്.മാത്രമല്ല രാജസ്ഥാന് ഹൈക്കോടതി പറഞ്ഞതാണ് ഇവിടേയും വേണ്ടതത്രേ.ബീഫ് വിഷയത്തില് കേന്ദ്ര തീരുമാനത്തെ രാജസ്ഥാന് ഹൈക്കോടതി പിന്തുണച്ചിരുന്നു.പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്നായിരുന്നു കോടതി പറഞ്ഞത്.മാത്രമല്ല പശുവിനെ കൊല്ലുന്നവര്ക്ക് ജീവപര്യന്തം തടവും നല്കണമത്രേ.കേരളത്തിലും ഈ തീരുമാനങ്ങള് നടപ്പില് വരുത്തണം എന്നാണ് സുരേന്ദ്രന്റ ആഗ്രഹം.കേന്ദ്രത്തിന്റെ വിഞ്ജാപനം വായിച്ച് നോക്കാതെയാണ് പിണറായി വിജയനും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സമരത്തിന് ഇറങ്ങുന്നത് എന്നും പരിഹസിക്കുന്നു.നോട്ട് നിരോധനകാലത്തെ സഹകരണ ബാങ്ക് സമരം പോലെ ഈ സമരവും പൊളിയും.ഒരു നിയമനിര്മ്മാണവും ഇവിടെ നടക്കില്ല.ഒരു കോടതിയും രക്ഷയ്ക്കെത്തില്ലെന്നും സുരേന്ദ്രന് പറയുന്നു.രാഷ്ട്രീയ പ്രേരിതമായ കുപ്രചരണമാണേ്രത ഇവിടെ നടക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റ് ### Headline : കേരളത്തില് ഗോവധം നിരോധനം നടപ്പാക്കും..!! പശുക്കളെ കൊന്നാല് ജീവപര്യന്തം
327
കൊച്ചി: കന്യാകുമാരി - ബെംഗളൂരു ഐലൻഡ് എക്സ്പ്രസിൽ സീറ്റ് കാലിലേക്കു വീണു മുട്ടിനു പരുക്കേറ്റ യാത്രക്കാരനു റെയിൽവേ മതിയായ ചികിൽസ നൽകിയില്ലെന്നു പരാതി.തൃപ്പൂണിത്തുറ സ്വദേശി പ്രഫ.റാമിനാണു പരുക്കേറ്റത്.തിങ്കളാഴ്ച ഉച്ചയ്ക്ക് എസ് 6 കോച്ചിൽ തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു യാത്ര ചെയ്യവേ ട്രെയിൻ കൊല്ലം വിട്ടപ്പോഴായിരുന്നു അപകടം.സൈഡ് ലോവർ സീറ്റിലിരിക്കുകയായിരുന്ന റാമിന്റെ കാലിലേക്ക് എതിർവശത്തെ സീറ്റ് വീഴുകയായിരുന്നു.മുട്ടിനു പരുക്കേറ്റ റാം ടിടിഇയുടെ സഹായം തേടിയെങ്കിലും പ്രഥമശുശ്രൂഷ പോലും ലഭ്യമാക്കിയില്ല.ഗാർഡിന്റെ പക്കൽ പ്രഥമശുശ്രൂഷാ കിറ്റ് കാണണമെങ്കിലും അതുണ്ടായില്ല.ഒന്നര മണിക്കൂറിനു ശേഷമാണു ടിടിഇ ബാൻഡ് എയ്ഡ് സംഘടിപ്പിച്ചു കൊടുത്തത്.വേദന ശക്തമായതോടെ ഡോക്ടറുടെ സേവനം ചോദിച്ചെങ്കിലും ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണു ഡോക്ടറെത്തിയത്.3 ഗുളിക നൽകിയ ഡോക്ടർ 100 രൂപ വാങ്ങി രസീത് നൽകി പോയതല്ലാതെ പരുക്കിനെക്കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും പരാതിയിൽ പറയുന്നു.പിന്നീട് സ്വകാര്യ ആശുപത്രിയിൽ സ്വന്തം നിലയ്ക്കു ചികിൽസ തേടിയ യാത്രക്കാരന് 1,000 രൂപ ചെലവായി.മെക്കാനിക്കൽ വിഭാഗത്തിന്റെ വീഴ്ചയാണ് അപകടകാരണം.കോടതിയിൽ വൈകിയെത്തിയ, ഉപഹാർ തിയറ്റർ ദുരന്ത കേസിലെ പ്രതിയ്ക്ക് നിൽപ് ശിക്ഷ
സീറ്റ് കാലിലേക്കു വീണു പരുക്കേറ്റ യാത്രക്കാരനു സേവനത്തിന് റെയിൽവേ വാങ്ങിയത് 100 രൂപ
https://www.malayalamexpress.in/archives/503574/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കന്യാകുമാരി - ബെംഗളൂരു ഐലൻഡ് എക്സ്പ്രസിൽ സീറ്റ് കാലിലേക്കു വീണു മുട്ടിനു പരുക്കേറ്റ യാത്രക്കാരനു റെയിൽവേ മതിയായ ചികിൽസ നൽകിയില്ലെന്നു പരാതി.തൃപ്പൂണിത്തുറ സ്വദേശി പ്രഫ.റാമിനാണു പരുക്കേറ്റത്.തിങ്കളാഴ്ച ഉച്ചയ്ക്ക് എസ് 6 കോച്ചിൽ തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു യാത്ര ചെയ്യവേ ട്രെയിൻ കൊല്ലം വിട്ടപ്പോഴായിരുന്നു അപകടം.സൈഡ് ലോവർ സീറ്റിലിരിക്കുകയായിരുന്ന റാമിന്റെ കാലിലേക്ക് എതിർവശത്തെ സീറ്റ് വീഴുകയായിരുന്നു.മുട്ടിനു പരുക്കേറ്റ റാം ടിടിഇയുടെ സഹായം തേടിയെങ്കിലും പ്രഥമശുശ്രൂഷ പോലും ലഭ്യമാക്കിയില്ല.ഗാർഡിന്റെ പക്കൽ പ്രഥമശുശ്രൂഷാ കിറ്റ് കാണണമെങ്കിലും അതുണ്ടായില്ല.ഒന്നര മണിക്കൂറിനു ശേഷമാണു ടിടിഇ ബാൻഡ് എയ്ഡ് സംഘടിപ്പിച്ചു കൊടുത്തത്.വേദന ശക്തമായതോടെ ഡോക്ടറുടെ സേവനം ചോദിച്ചെങ്കിലും ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണു ഡോക്ടറെത്തിയത്.3 ഗുളിക നൽകിയ ഡോക്ടർ 100 രൂപ വാങ്ങി രസീത് നൽകി പോയതല്ലാതെ പരുക്കിനെക്കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും പരാതിയിൽ പറയുന്നു.പിന്നീട് സ്വകാര്യ ആശുപത്രിയിൽ സ്വന്തം നിലയ്ക്കു ചികിൽസ തേടിയ യാത്രക്കാരന് 1,000 രൂപ ചെലവായി.മെക്കാനിക്കൽ വിഭാഗത്തിന്റെ വീഴ്ചയാണ് അപകടകാരണം.കോടതിയിൽ വൈകിയെത്തിയ, ഉപഹാർ തിയറ്റർ ദുരന്ത കേസിലെ പ്രതിയ്ക്ക് നിൽപ് ശിക്ഷ ### Headline : സീറ്റ് കാലിലേക്കു വീണു പരുക്കേറ്റ യാത്രക്കാരനു സേവനത്തിന് റെയിൽവേ വാങ്ങിയത് 100 രൂപ
328
ന്യൂഡല്ഹി: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം 2019 ലെ ദേശീയ സംരംഭക പുരസ്കാരങ്ങള്ക്കുള്ള നാമനിര്ദേശങ്ങള് ക്ഷണിച്ചു.രാജ്യത്തെ ഏറ്റവും മികച്ച സംരംഭങ്ങളെ കണ്ടെതുന്നതിനും യുവാക്കളുടെ സംരംഭകത്വത്തിലേക്കുള്ള കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദേശീയ സംരംഭകത്വ പുരസ്കാരം (എന്ഇഎ) സംഘടിപ്പിക്കുന്നത്.എന്ഇഎയിലൂടെ ഏറ്റവും നൂതനവും പ്രചോദനാത്മകവും നിപുണവുമായ മൈക്രോ സംരംഭകര്ക്ക് അവരുടെ പ്രവര്ത്തനങ്ങള് വിപുലീകരിക്കുന്നതിന് സര്ക്കാര് സഹായം നല്കും.ബിസിനസ്സുകളുടേയും ബിസിനസുകാരുടെയും വിപണനക്ഷമത മെച്ചപ്പെടുത്തുക, മികച്ച ബിസിനസ്സ് സംവിധാനങ്ങളുടെ അപര്യാപ്തത ധനസഹായത്തോടെ മെച്ചപ്പെടുത്തി പരിഹരിക്കുക തുടങ്ങിയവയാണ് അവാര്ഡുകളുടെ ലക്ഷ്യം.നാലാമത് ദേശീയ സംരംഭകത്വ അവാര്ഡാണ് ഈ വര്ഷം നടക്കുന്നത്.നവംബറില് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം സംഘടിപ്പിക്കുന്ന പുരസ്കാരദാന ചടങ്ങില് വിജയികളെ അനുമോദിക്കും.39 എന്റര്പ്രൈസ് അവാര്ഡുകളും സംരംഭകത്വ ഇക്കോസിസ്റ്റം ബില്ഡര്മാര്ക്കുള്ള 6 അവാര്ഡുകളും ഉള്പ്പെടെ പ്രത്യേകമായി രൂപകല്പ്പന ചെയ്ത 45അവാര്ഡുകളാണ് ഉള്ളത്.അപേക്ഷകര് 40 വയസ്സിന് താഴെയുള്ള ഒന്നാം തലമുറ സംരംഭകരായിരിക്കണം.നോമിനി (സംരംഭകന്) 51 ശതമാനം അല്ലെങ്കില് അതില് കൂടുതല് ഓഹരിയും ബിസിനസ്സിന്റെ ഉടമസ്ഥാവകാശവും കൈവശം വയ്ക്കുകയും വേണം.വനിതാ സംരംഭകര് 75 ശതമാനം അല്ലെങ്കില് അതില് കൂടുതല് ഓഹരികള് ഒറ്റക്കോ കൂട്ടമായോ സ്വന്തമാക്കിയിരിക്കണം.പുരസ്കാരത്തിനായുള്ള നാമനിര്ദേശങ്ങള് സമര്പ്പിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബര് പത്താണ്....എന്ന വെബ്സൈറ്റില് നാമനിര്ദേശ പത്രികയും കൂടുതല് വിവരങ്ങളും ലഭ്യമാകും
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം 2019 ലെ പുരസ്കാരങ്ങള്ക്കുള്ള അപേക്ഷ ക്ഷണിച്ചു
https://www.malayalamexpress.in/archives/771460/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം 2019 ലെ ദേശീയ സംരംഭക പുരസ്കാരങ്ങള്ക്കുള്ള നാമനിര്ദേശങ്ങള് ക്ഷണിച്ചു.രാജ്യത്തെ ഏറ്റവും മികച്ച സംരംഭങ്ങളെ കണ്ടെതുന്നതിനും യുവാക്കളുടെ സംരംഭകത്വത്തിലേക്കുള്ള കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദേശീയ സംരംഭകത്വ പുരസ്കാരം (എന്ഇഎ) സംഘടിപ്പിക്കുന്നത്.എന്ഇഎയിലൂടെ ഏറ്റവും നൂതനവും പ്രചോദനാത്മകവും നിപുണവുമായ മൈക്രോ സംരംഭകര്ക്ക് അവരുടെ പ്രവര്ത്തനങ്ങള് വിപുലീകരിക്കുന്നതിന് സര്ക്കാര് സഹായം നല്കും.ബിസിനസ്സുകളുടേയും ബിസിനസുകാരുടെയും വിപണനക്ഷമത മെച്ചപ്പെടുത്തുക, മികച്ച ബിസിനസ്സ് സംവിധാനങ്ങളുടെ അപര്യാപ്തത ധനസഹായത്തോടെ മെച്ചപ്പെടുത്തി പരിഹരിക്കുക തുടങ്ങിയവയാണ് അവാര്ഡുകളുടെ ലക്ഷ്യം.നാലാമത് ദേശീയ സംരംഭകത്വ അവാര്ഡാണ് ഈ വര്ഷം നടക്കുന്നത്.നവംബറില് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം സംഘടിപ്പിക്കുന്ന പുരസ്കാരദാന ചടങ്ങില് വിജയികളെ അനുമോദിക്കും.39 എന്റര്പ്രൈസ് അവാര്ഡുകളും സംരംഭകത്വ ഇക്കോസിസ്റ്റം ബില്ഡര്മാര്ക്കുള്ള 6 അവാര്ഡുകളും ഉള്പ്പെടെ പ്രത്യേകമായി രൂപകല്പ്പന ചെയ്ത 45അവാര്ഡുകളാണ് ഉള്ളത്.അപേക്ഷകര് 40 വയസ്സിന് താഴെയുള്ള ഒന്നാം തലമുറ സംരംഭകരായിരിക്കണം.നോമിനി (സംരംഭകന്) 51 ശതമാനം അല്ലെങ്കില് അതില് കൂടുതല് ഓഹരിയും ബിസിനസ്സിന്റെ ഉടമസ്ഥാവകാശവും കൈവശം വയ്ക്കുകയും വേണം.വനിതാ സംരംഭകര് 75 ശതമാനം അല്ലെങ്കില് അതില് കൂടുതല് ഓഹരികള് ഒറ്റക്കോ കൂട്ടമായോ സ്വന്തമാക്കിയിരിക്കണം.പുരസ്കാരത്തിനായുള്ള നാമനിര്ദേശങ്ങള് സമര്പ്പിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബര് പത്താണ്....എന്ന വെബ്സൈറ്റില് നാമനിര്ദേശ പത്രികയും കൂടുതല് വിവരങ്ങളും ലഭ്യമാകും ### Headline : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം 2019 ലെ പുരസ്കാരങ്ങള്ക്കുള്ള അപേക്ഷ ക്ഷണിച്ചു
329
വിഷയം അമല പോള് പോണ്ടിച്ചേരി രജിസ്ട്രേഷനിലൂടെ ലക്ഷങ്ങൾ വെട്ടിച്ചവർക്ക് മുട്ടൻപണി..വാഹനം സർക്കാർ കൊണ്ടു പോകും 22, 2018, 15:34 അമലയ്ക്കും സുരേഷ് ഗോപിക്കും മുഖം രക്ഷിക്കാൻ വഴിയൊരുക്കി ബജറ്റ്..ഏപ്രിൽ 30നകം നികുതി അടയ്ക്കണം 2, 2018, 14:58 നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..1, 2018, 09:33 അമലാ പോൾ പറയുന്നത് പച്ചക്കള്ളമെന്ന് ക്രൈം ബ്രാഞ്ച്; തിരുത്തി പറയാതെ, ഭാവം മാറാതെ നടിയും...29, 2018, 09:49 അമല പോളിന് മുന്കൂര് ജാമ്യം; വിളിച്ചാല് ഹാജരാകണം, മൊഴി കളവെന്ന് ക്രൈംബ്രാഞ്ച് 17, 2018, 16:04 പുതുച്ചേരിയില് വാഹനം രജിസ്റ്റര് ചെയ്ത കേസ്; സുരേഷ് ഗോപി അറസ്റ്റിൽ! 15, 2018, 15:06 ഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയും 15, 2018, 15:01 സെലിബ്രിറ്റികള്ക്കും നിയമം ബാധകം;അമലാപോളിന്റെ ധാര്ഷ്ട്യത്തിന് കിട്ടിയ തിരിച്ചടി 10, 2018, 09:09 അമലാ പോളിന് തിരിച്ചടി! ചോദ്യം ചെയ്യലിന് ഹാജരാകണം, ജാമ്യഹർജിയും ഹൈക്കോടതി പരിഗണിച്ചില്ല...9, 2018, 14:36 ഫഹദ് ഫാസില് കച്ചിത്തുരുമ്പ്; വ്യാജരേഖ ചമച്ചവരെ തേടി പോലീസ്, വിവരങ്ങള് ശേഖരിച്ചു
അമല പോള്: Latest അമല പോള്
https://malayalam.oneindia.com/topic/%E0%B4%85%E0%B4%AE%E0%B4%B2-%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം അമല പോള് പോണ്ടിച്ചേരി രജിസ്ട്രേഷനിലൂടെ ലക്ഷങ്ങൾ വെട്ടിച്ചവർക്ക് മുട്ടൻപണി..വാഹനം സർക്കാർ കൊണ്ടു പോകും 22, 2018, 15:34 അമലയ്ക്കും സുരേഷ് ഗോപിക്കും മുഖം രക്ഷിക്കാൻ വഴിയൊരുക്കി ബജറ്റ്..ഏപ്രിൽ 30നകം നികുതി അടയ്ക്കണം 2, 2018, 14:58 നടി അമലാപോളിനോട് അശ്ലീല സംഭാഷണവും അപമാനിക്കാൻ ശ്രമവും! വ്യവസായി പോലീസ് പിടിയിൽ..1, 2018, 09:33 അമലാ പോൾ പറയുന്നത് പച്ചക്കള്ളമെന്ന് ക്രൈം ബ്രാഞ്ച്; തിരുത്തി പറയാതെ, ഭാവം മാറാതെ നടിയും...29, 2018, 09:49 അമല പോളിന് മുന്കൂര് ജാമ്യം; വിളിച്ചാല് ഹാജരാകണം, മൊഴി കളവെന്ന് ക്രൈംബ്രാഞ്ച് 17, 2018, 16:04 പുതുച്ചേരിയില് വാഹനം രജിസ്റ്റര് ചെയ്ത കേസ്; സുരേഷ് ഗോപി അറസ്റ്റിൽ! 15, 2018, 15:06 ഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയും 15, 2018, 15:01 സെലിബ്രിറ്റികള്ക്കും നിയമം ബാധകം;അമലാപോളിന്റെ ധാര്ഷ്ട്യത്തിന് കിട്ടിയ തിരിച്ചടി 10, 2018, 09:09 അമലാ പോളിന് തിരിച്ചടി! ചോദ്യം ചെയ്യലിന് ഹാജരാകണം, ജാമ്യഹർജിയും ഹൈക്കോടതി പരിഗണിച്ചില്ല...9, 2018, 14:36 ഫഹദ് ഫാസില് കച്ചിത്തുരുമ്പ്; വ്യാജരേഖ ചമച്ചവരെ തേടി പോലീസ്, വിവരങ്ങള് ശേഖരിച്ചു ### Headline : അമല പോള്: Latest അമല പോള്
330
ദില്ലി: കോടതി യില് ലിസ്റ്റ് ചെയ്യാത്ത കേസ് എങ്ങനെ പരിഗണിക്കുമെന്ന ചോദ്യം ഉയര്ത്തിയായിരുന്നു പി ചിദംബരത്തി ന്റെ മുന്കൂര് ജാമ്യാപേക്ഷ സുപ്രീകോടതി ജഡ്ജി രമണ കഴിഞ്ഞ ദിവസം പരിഗണിക്കാതിരുന്നത്.എന്നാല് അതേ ജഡ്ജി തന്നെ കോടതിയില് ലിസ്റ്റ് ചെയ്യാതിരുന്ന ഒരു കേസ് നാല് ദിവസം മുമ്പ് പരിഗണിക്കുകയും വിധി പറയുകയും ചെയ്തു.ചീഫ് ജസ്റ്റിസ് അയോധ്യ കേസ് പരിഗണിക്കുന്ന ബെഞ്ചിലായതിനാല് ആഗസ്റ്റ് 16 നായിരുന്നു ലിസ്റ്റ് ചെയ്യാതെ തന്നെ ജ.രമണ കേസ് കേട്ടത്.കാത്തിരുന്നത് 10 വര്ഷം, തുഷാറിനെ നാസില് കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളി ഭൂഷണ് സ്റ്റീലിന്റെ മുന് ചീഫ് ഫിനാന്ഷ്യല് ഓഫീസറും ഡയറക്ടറുമായി നിതിന് ജോഹരിയുടെ കേസ് പരിഗണിച്ച രമണ കേസിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തു.കോടതിയില് ലിസ്റ്റ് ചെയ്യാതിരുന്ന കേസ് സോളിറ്റര് ജനറല് ശ്രദ്ധയില്പ്പെടുത്തിയത് പ്രകാരമായിരുന്നു കോടതി പരിഗണിച്ച് വിധി പറഞ്ഞത്.നിതിന് ജോഹരി വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില് ജാമ്യം നല്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ളതായിരുന്നു ജ.രമണയുടെ വിധി.ബുധനാഴ്ച്ച സുപ്രീംകോടതിയില് കപില് സിബല് ഇക്കാരം ജ.രമണയ്ക്ക് മുമ്പാകെ ഓര്മിപ്പിച്ചിരുന്നു.നിതിന് ജോഹരിയുടെ കേസ് പരിഗണിച്ചത് പോലെ ചിദംബരത്തിന്റെ അപേക്ഷയും കേള്ക്കണമെന്നാണ് കപില് സിബല് വാദിച്ചത്.എന്നാല് കുറ്റാരോപിതന് വിദേശത്തേക്ക് പോകാന് ഒരുന്നതിനാലാണ് നിതിന് ജോഹരി കേസ് പരിഗണിച്ചതെന്ന് അഭിപ്രായപ്പെട്ട ജ.രമണ സിപലിന്റെ ആവശ്യം തള്ളുകയായിരുന്നു.കെവിന്റേത് ദുരഭിമാനക്കൊല; 10 പ്രതികള് കുറ്റക്കാരെന്ന് കോടതി, നീനുവിന്റെ അച്ഛനെ വെറുതെ വിട്ടു ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? । ചിദംബരത്തിന്റെ കേസ് പരിഗണിക്കാത്തതില് ജ.രമണയ്ക്കെതിരെ രൂക്ഷമായി വിമര്ശനമാണ് പിന്നീട് കപില് സിബല് നടത്തിയത്.അഭിഭാഷക സമൂഹത്തിനും പൗരന്മാര്ക്കും ആശങ്കയുണ്ടാക്കുന്ന നടപടിയാണ് ജസ്റ്റിസ് രമണയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഹര്ജി നല്കാനുള്ള നിയമപരമായ അവകാശം പൗരനുണ്ട്.അത് കേള്ക്കണം എന്നാണ് കോടതിയില് ആവശ്യപ്പെട്ടതെന്നും സിബല് പറഞ്ഞു
ചിദംബരത്തിന്റെ ഹര്ജി പരിഗണിക്കാതിരുന്നത് 4 ദിവസംമുമ്പ് ലിസ്റ്റ് ചെയ്യാത്ത കേസില് വിധി പറഞ്ഞ ജഡ്ജി
https://malayalam.oneindia.com/news/india/inx-media-case-despite-passing-a-similar-order-four-days-ago-232364.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കോടതി യില് ലിസ്റ്റ് ചെയ്യാത്ത കേസ് എങ്ങനെ പരിഗണിക്കുമെന്ന ചോദ്യം ഉയര്ത്തിയായിരുന്നു പി ചിദംബരത്തി ന്റെ മുന്കൂര് ജാമ്യാപേക്ഷ സുപ്രീകോടതി ജഡ്ജി രമണ കഴിഞ്ഞ ദിവസം പരിഗണിക്കാതിരുന്നത്.എന്നാല് അതേ ജഡ്ജി തന്നെ കോടതിയില് ലിസ്റ്റ് ചെയ്യാതിരുന്ന ഒരു കേസ് നാല് ദിവസം മുമ്പ് പരിഗണിക്കുകയും വിധി പറയുകയും ചെയ്തു.ചീഫ് ജസ്റ്റിസ് അയോധ്യ കേസ് പരിഗണിക്കുന്ന ബെഞ്ചിലായതിനാല് ആഗസ്റ്റ് 16 നായിരുന്നു ലിസ്റ്റ് ചെയ്യാതെ തന്നെ ജ.രമണ കേസ് കേട്ടത്.കാത്തിരുന്നത് 10 വര്ഷം, തുഷാറിനെ നാസില് കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളി ഭൂഷണ് സ്റ്റീലിന്റെ മുന് ചീഫ് ഫിനാന്ഷ്യല് ഓഫീസറും ഡയറക്ടറുമായി നിതിന് ജോഹരിയുടെ കേസ് പരിഗണിച്ച രമണ കേസിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തു.കോടതിയില് ലിസ്റ്റ് ചെയ്യാതിരുന്ന കേസ് സോളിറ്റര് ജനറല് ശ്രദ്ധയില്പ്പെടുത്തിയത് പ്രകാരമായിരുന്നു കോടതി പരിഗണിച്ച് വിധി പറഞ്ഞത്.നിതിന് ജോഹരി വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില് ജാമ്യം നല്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ളതായിരുന്നു ജ.രമണയുടെ വിധി.ബുധനാഴ്ച്ച സുപ്രീംകോടതിയില് കപില് സിബല് ഇക്കാരം ജ.രമണയ്ക്ക് മുമ്പാകെ ഓര്മിപ്പിച്ചിരുന്നു.നിതിന് ജോഹരിയുടെ കേസ് പരിഗണിച്ചത് പോലെ ചിദംബരത്തിന്റെ അപേക്ഷയും കേള്ക്കണമെന്നാണ് കപില് സിബല് വാദിച്ചത്.എന്നാല് കുറ്റാരോപിതന് വിദേശത്തേക്ക് പോകാന് ഒരുന്നതിനാലാണ് നിതിന് ജോഹരി കേസ് പരിഗണിച്ചതെന്ന് അഭിപ്രായപ്പെട്ട ജ.രമണ സിപലിന്റെ ആവശ്യം തള്ളുകയായിരുന്നു.കെവിന്റേത് ദുരഭിമാനക്കൊല; 10 പ്രതികള് കുറ്റക്കാരെന്ന് കോടതി, നീനുവിന്റെ അച്ഛനെ വെറുതെ വിട്ടു ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? । ചിദംബരത്തിന്റെ കേസ് പരിഗണിക്കാത്തതില് ജ.രമണയ്ക്കെതിരെ രൂക്ഷമായി വിമര്ശനമാണ് പിന്നീട് കപില് സിബല് നടത്തിയത്.അഭിഭാഷക സമൂഹത്തിനും പൗരന്മാര്ക്കും ആശങ്കയുണ്ടാക്കുന്ന നടപടിയാണ് ജസ്റ്റിസ് രമണയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഹര്ജി നല്കാനുള്ള നിയമപരമായ അവകാശം പൗരനുണ്ട്.അത് കേള്ക്കണം എന്നാണ് കോടതിയില് ആവശ്യപ്പെട്ടതെന്നും സിബല് പറഞ്ഞു ### Headline : ചിദംബരത്തിന്റെ ഹര്ജി പരിഗണിക്കാതിരുന്നത് 4 ദിവസംമുമ്പ് ലിസ്റ്റ് ചെയ്യാത്ത കേസില് വിധി പറഞ്ഞ ജഡ്ജി
331
ലതാ മങ്കേഷ്കറിന്റെ സ്വരമാധുരിയില് പാട്ടു പാടി സമൂഹമാധ്യമങ്ങളില് താരമായി മാറിയ ഗായിക റാണു മണ്ഡലിന്റെ സിനിമാ ഗാനങ്ങള് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് നടനും സംഗീത സംവിധായകന് ഹിമേഷ് രേഷാമ്മിയ.കേവലം തെരുവ് ഗായികയായിരുന്ന തനിക്ക് ബോളിവുഡ് സിനിമയില് പാടാന് അവസരം തന്ന് സഹായിച്ച ഹിമേഷിന് റാണു നന്ദി പറഞ്ഞു.ഇതു കേട്ടതിനു പിന്നാലെയാണ് ഹിമേഷ് പൊട്ടിക്കരഞ്ഞത്.'ഹാപ്പി ഹാര്ഡി ആന്ഡ് ഹീര്' എന്ന സിനിമയില് 'തേരി മേരി കഹാനി' എന്ന ഗാനമാണ് റാണു ആലപിച്ചിരിക്കുന്നത്.ഇതിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ടാണ് ഹിമേഷും റാണുവും മാധ്യമങ്ങളെ കാണാനെത്തിയത്."ഒരു കുട്ടി ജനിക്കുമ്പോള് അവന്റെ കഴിവുകള് വികസിപ്പിക്കുന്നതിനായി നമ്മള് ചെയ്യാന് പറ്റുന്നതൊക്കെ ചെയ്യും.എന്നാല് പിന്നീട് തിരക്കേറിയ ജീവിതത്തിനിടയില് അതൊക്കെ മറന്നു പോകും.ഇത്തരത്തില് കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോള് നമുക്ക് സ്വയം അഭിമാനം തോന്നും'- ഹിമേഷ് പറഞ്ഞു.റെയില്വെ സ്റ്റേഷനുകളില് പാട്ടു പാടി ഉപജീവനം നടത്തിയിരുന്നു റാണു മണ്ഡലിന്റെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില് വൈറലായി മാറിയിരുന്നു.ഹിമേഷ് വിധികര്ത്താവായ റിയാലിറ്റി ഷോയില് അതിഥിയായും റാണു പങ്കെടുത്തു.ഇതിനു പിന്നാലെയാണ് റാണുവിന് സിനിമയില് അവസരം നല്കാന് ഹിമേഷ് തീരുമാനിച്ചത്.'തേരി മേരി കഹാനി' എന്ന ഗാനം റെക്കോഡ് ചെയ്യുന്നതിന്റെ വിഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്.അണ്ടര്-19 ഏഷ്യാ കപ്പ് ഫൈനൽ: ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്ച്ച
റാണു നന്ദി പറഞ്ഞു പൊട്ടിക്കരഞ്ഞ് ഹിമേഷ്
https://www.malayalamexpress.in/archives/804950/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലതാ മങ്കേഷ്കറിന്റെ സ്വരമാധുരിയില് പാട്ടു പാടി സമൂഹമാധ്യമങ്ങളില് താരമായി മാറിയ ഗായിക റാണു മണ്ഡലിന്റെ സിനിമാ ഗാനങ്ങള് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് നടനും സംഗീത സംവിധായകന് ഹിമേഷ് രേഷാമ്മിയ.കേവലം തെരുവ് ഗായികയായിരുന്ന തനിക്ക് ബോളിവുഡ് സിനിമയില് പാടാന് അവസരം തന്ന് സഹായിച്ച ഹിമേഷിന് റാണു നന്ദി പറഞ്ഞു.ഇതു കേട്ടതിനു പിന്നാലെയാണ് ഹിമേഷ് പൊട്ടിക്കരഞ്ഞത്.'ഹാപ്പി ഹാര്ഡി ആന്ഡ് ഹീര്' എന്ന സിനിമയില് 'തേരി മേരി കഹാനി' എന്ന ഗാനമാണ് റാണു ആലപിച്ചിരിക്കുന്നത്.ഇതിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ടാണ് ഹിമേഷും റാണുവും മാധ്യമങ്ങളെ കാണാനെത്തിയത്."ഒരു കുട്ടി ജനിക്കുമ്പോള് അവന്റെ കഴിവുകള് വികസിപ്പിക്കുന്നതിനായി നമ്മള് ചെയ്യാന് പറ്റുന്നതൊക്കെ ചെയ്യും.എന്നാല് പിന്നീട് തിരക്കേറിയ ജീവിതത്തിനിടയില് അതൊക്കെ മറന്നു പോകും.ഇത്തരത്തില് കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോള് നമുക്ക് സ്വയം അഭിമാനം തോന്നും'- ഹിമേഷ് പറഞ്ഞു.റെയില്വെ സ്റ്റേഷനുകളില് പാട്ടു പാടി ഉപജീവനം നടത്തിയിരുന്നു റാണു മണ്ഡലിന്റെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില് വൈറലായി മാറിയിരുന്നു.ഹിമേഷ് വിധികര്ത്താവായ റിയാലിറ്റി ഷോയില് അതിഥിയായും റാണു പങ്കെടുത്തു.ഇതിനു പിന്നാലെയാണ് റാണുവിന് സിനിമയില് അവസരം നല്കാന് ഹിമേഷ് തീരുമാനിച്ചത്.'തേരി മേരി കഹാനി' എന്ന ഗാനം റെക്കോഡ് ചെയ്യുന്നതിന്റെ വിഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്.അണ്ടര്-19 ഏഷ്യാ കപ്പ് ഫൈനൽ: ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്ച്ച ### Headline : റാണു നന്ദി പറഞ്ഞു പൊട്ടിക്കരഞ്ഞ് ഹിമേഷ്
332
ദില്ലി: കോണ്ഗ്രസ് അധികാരത്തിലെത്തിയാല് മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപനം.എഐസിസി ന്യൂനപക്ഷ കണ്വെന്ഷനില് മഹിളാ കോണ്ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു സുസ്മിത ദേവിന്റെ പ്രഖ്യാപനം.ബിജെപി സര്ക്കാര് കൊണ്ടുവന്ന മുത്തലാഖ് ബില്ല് മുസ്ലിം സ്ത്രീകളെ ഒരിക്കലും ശാക്തീകരിക്കുന്നതല്ല എന്ന് സുസ്മിത ദേവ് പറഞ്ഞു.എന്നാല് മുസ്ലിം പുരുഷന്മാരെ ശിക്ഷിക്കുന്നതാണ്.മുസ്ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും മാത്രമായുള്ള മോദി സര്ക്കാരിന്റെ മറ്റൊരു ഉപകരണമാണ് മുത്തലാഖ് ബില്ല് എന്ന് സുസ്മിത ദേവ് പറഞ്ഞു.പാര്ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില് മുത്തലാഖ് ബില്ല് ലോക്സഭയില് പാസാക്കിയിരുന്നു.എന്നാല് രാജ്യസഭയില് പാസാക്കാന് ഇതുവരെ സാധിച്ചിട്ടില്ല.ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്നാണ് പ്രതിപക്ഷ പാര്ട്ടികളുടെ ആവശ്യം.മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി കഴിഞ്ഞ വര്ഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ശക്തമായ ബദല് നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.തുടര്ന്നാണ് മുത്തലാഖ് ബില്ല് കേന്ദ്രം കൊണ്ടുവന്നത്.എന്നാല് ഇരുസഭകളും കടന്നില്ല.പകരം ഓര്ഡിനന്സ് കൊണ്ടുവരികയാണ് സര്ക്കാര് ചെയ്തത്.ആദ്യ ഓര്ഡിനന്സ് കാലാവധി പൂര്ത്തിയായതിനെ തുടര്ന്ന് വീണ്ടും പുതുക്കി ഇറക്കുകയും ചെയ്തു.ഗഡ്കരിയെ അഭിനന്ദിച്ച് സോണിയാ ഗാന്ധി; പാര്ലമെന്റില് അപൂര്വ നിമിഷം, അംഗങ്ങള് കൈയ്യടിച്ചു സര്ക്കാര് കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥ പ്രകാരം, മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷന് ജയില് ശിക്ഷ ലഭിക്കും.മൂന്ന് വര്ഷം തടവാണ് ശിക്ഷ.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക.ജാമ്യം നല്കാന് മജിസ്ട്രേറ്റിനായിരിക്കും അധികാരമെന്നും ബില്ലില് പറയുന്നു.ന്യൂനപക്ഷത്തെ തലോടി വോട്ട് നേടാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി
മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്ഗ്രസ്; അധികാരത്തിലെത്തിയാല് ചെയ്യുന്നത് ഇങ്ങനെ
https://malayalam.oneindia.com/news/india/congress-abolish-triple-talaq-bill-sushmita-dev-218834.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കോണ്ഗ്രസ് അധികാരത്തിലെത്തിയാല് മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപനം.എഐസിസി ന്യൂനപക്ഷ കണ്വെന്ഷനില് മഹിളാ കോണ്ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു സുസ്മിത ദേവിന്റെ പ്രഖ്യാപനം.ബിജെപി സര്ക്കാര് കൊണ്ടുവന്ന മുത്തലാഖ് ബില്ല് മുസ്ലിം സ്ത്രീകളെ ഒരിക്കലും ശാക്തീകരിക്കുന്നതല്ല എന്ന് സുസ്മിത ദേവ് പറഞ്ഞു.എന്നാല് മുസ്ലിം പുരുഷന്മാരെ ശിക്ഷിക്കുന്നതാണ്.മുസ്ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും മാത്രമായുള്ള മോദി സര്ക്കാരിന്റെ മറ്റൊരു ഉപകരണമാണ് മുത്തലാഖ് ബില്ല് എന്ന് സുസ്മിത ദേവ് പറഞ്ഞു.പാര്ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില് മുത്തലാഖ് ബില്ല് ലോക്സഭയില് പാസാക്കിയിരുന്നു.എന്നാല് രാജ്യസഭയില് പാസാക്കാന് ഇതുവരെ സാധിച്ചിട്ടില്ല.ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്നാണ് പ്രതിപക്ഷ പാര്ട്ടികളുടെ ആവശ്യം.മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി കഴിഞ്ഞ വര്ഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ശക്തമായ ബദല് നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.തുടര്ന്നാണ് മുത്തലാഖ് ബില്ല് കേന്ദ്രം കൊണ്ടുവന്നത്.എന്നാല് ഇരുസഭകളും കടന്നില്ല.പകരം ഓര്ഡിനന്സ് കൊണ്ടുവരികയാണ് സര്ക്കാര് ചെയ്തത്.ആദ്യ ഓര്ഡിനന്സ് കാലാവധി പൂര്ത്തിയായതിനെ തുടര്ന്ന് വീണ്ടും പുതുക്കി ഇറക്കുകയും ചെയ്തു.ഗഡ്കരിയെ അഭിനന്ദിച്ച് സോണിയാ ഗാന്ധി; പാര്ലമെന്റില് അപൂര്വ നിമിഷം, അംഗങ്ങള് കൈയ്യടിച്ചു സര്ക്കാര് കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥ പ്രകാരം, മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷന് ജയില് ശിക്ഷ ലഭിക്കും.മൂന്ന് വര്ഷം തടവാണ് ശിക്ഷ.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക.ജാമ്യം നല്കാന് മജിസ്ട്രേറ്റിനായിരിക്കും അധികാരമെന്നും ബില്ലില് പറയുന്നു.ന്യൂനപക്ഷത്തെ തലോടി വോട്ട് നേടാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി ### Headline : മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്ഗ്രസ്; അധികാരത്തിലെത്തിയാല് ചെയ്യുന്നത് ഇങ്ങനെ
333
കൊച്ചി: മഞ്ജു വാര്യരുടെ പരാതിയില് സംവിധായകന് ശ്രീകുമാര് മേനോനെ ചോദ്യം ചെയ്യാന് പോലീസ്.ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട് തൃശൂര് പോലീസ് ശ്രീകുമാര് മേനോന് ഉടന് നോട്ടീസ് അയച്ചേക്കും.അറസ്റ്റുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് അറസ്റ്റ് ഒഴിവാക്കാനുളള നിയമപരമായ നീക്കം ശ്രീകുമാര് മേനോന് നടത്തുന്നതായി സൂചനയുണ്ടെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.ജോളിയുടെ ക്രിമിനൽ ബുദ്ധി ചിലവാകില്ല, കുരുക്ക് മുറുക്കി പോലീസ്, മാത്യു കൊലക്കേസിൽ നിർണായക തെളിവുകൾ! മഞ്ജു വാര്യര് പരാതിപ്പെട്ടതിനെ തുടര്ന്ന് തൃശൂര് ഈസ്റ്റ് ടൗണ് പോലീസ് ശ്രീകുമാര് മേനോന് എതിരെ കഴിഞ്ഞ ആഴ്ച കേസ് രജിസ്റ്റര് ചെയ്തിരുന്നു.സൈബര് ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കാനുളള ശ്രമം, അപായപ്പെടുത്തുമെന്നുളള ഭീഷണി അടക്കമുളള കുറ്റങ്ങളാണ് ശ്രീകുമാര് മേനോന് എതിരെയുളളത്.ശനിയാഴ്ച കേസില് മഞ്ജു വാര്യരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ബിസ്സിനസ്സുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് ശ്രീകുമാര് മേനോനില് നിന്നും അകന്നതിന് പിന്നാലെ തന്നെ അപമാനിക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നു എന്നാണ് മഞ്ജു വാര്യരുടെ പരാതി.ശ്രീകുമാര് മേനോന് എതിരെ ചില ഡിജിറ്റല് തെളിവുകള് കൈമാറിയതായും റിപ്പോര്ട്ടുകളുണ്ട്.ഇരുവരും തമ്മിലുളള ഫോണ് സംഭാഷണങ്ങളും ചില മെസ്സേജുകളുടെ സ്ക്രീന് ഷോട്ടുകളും ശ്രീകുമാര് മേനോന്റെ അടുപ്പക്കാരായ ചിലര് സോഷ്യല് മീഡിയിയല് നടത്തിയ പ്രതികരണങ്ങളും അടക്കമുളള തെളിവുകളാണ് മഞ്ജു കൈമാറിയിരിക്കുന്നത്.ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു! സൈബര് വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് കേസന്വേഷിക്കുന്നത്.സോഷ്യല് മീഡിയ വഴി തന്നെ മോശക്കാരിയായി ചിത്രീകരിക്കാന് ശ്രീകുമാര് മേനോന് ശ്രമിക്കുന്നതായി തൃശൂര് ക്രൈംബ്രാഞ്ച് എസിപി സിഡി ശ്രീനിവാസന് നല്കിയ മൊഴിയില് മഞ്ജു വാര്യര് പറയുന്നു.കഴിഞ്ഞ ആഴ്ചയാണ് ശ്രീകുമാര് മേനോന് എതിരെ മഞ്ജു വാര്യര് ഡിജിപിക്ക് പരാതി നല്കിയത്.തുടര്ന്ന് ഫേസ്ബുക്കില് മഞ്ജുവിന് മറുപടിയുമായി വന്ന ശ്രീകുമാര് മേനോന് കേസുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു
ഫോൺ സംഭാഷണമടക്കം കൈമാറി മഞ്ജു വാര്യർ, അറസ്റ്റൊഴിവാക്കാൻ ശ്രീകുമാർ മേനോന്റെ ശ്രമം
https://malayalam.oneindia.com/news/kerala/police-likely-to-summon-sreekumar-menon-for-questioning-235989.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: മഞ്ജു വാര്യരുടെ പരാതിയില് സംവിധായകന് ശ്രീകുമാര് മേനോനെ ചോദ്യം ചെയ്യാന് പോലീസ്.ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട് തൃശൂര് പോലീസ് ശ്രീകുമാര് മേനോന് ഉടന് നോട്ടീസ് അയച്ചേക്കും.അറസ്റ്റുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് അറസ്റ്റ് ഒഴിവാക്കാനുളള നിയമപരമായ നീക്കം ശ്രീകുമാര് മേനോന് നടത്തുന്നതായി സൂചനയുണ്ടെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.ജോളിയുടെ ക്രിമിനൽ ബുദ്ധി ചിലവാകില്ല, കുരുക്ക് മുറുക്കി പോലീസ്, മാത്യു കൊലക്കേസിൽ നിർണായക തെളിവുകൾ! മഞ്ജു വാര്യര് പരാതിപ്പെട്ടതിനെ തുടര്ന്ന് തൃശൂര് ഈസ്റ്റ് ടൗണ് പോലീസ് ശ്രീകുമാര് മേനോന് എതിരെ കഴിഞ്ഞ ആഴ്ച കേസ് രജിസ്റ്റര് ചെയ്തിരുന്നു.സൈബര് ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കാനുളള ശ്രമം, അപായപ്പെടുത്തുമെന്നുളള ഭീഷണി അടക്കമുളള കുറ്റങ്ങളാണ് ശ്രീകുമാര് മേനോന് എതിരെയുളളത്.ശനിയാഴ്ച കേസില് മഞ്ജു വാര്യരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ബിസ്സിനസ്സുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് ശ്രീകുമാര് മേനോനില് നിന്നും അകന്നതിന് പിന്നാലെ തന്നെ അപമാനിക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നു എന്നാണ് മഞ്ജു വാര്യരുടെ പരാതി.ശ്രീകുമാര് മേനോന് എതിരെ ചില ഡിജിറ്റല് തെളിവുകള് കൈമാറിയതായും റിപ്പോര്ട്ടുകളുണ്ട്.ഇരുവരും തമ്മിലുളള ഫോണ് സംഭാഷണങ്ങളും ചില മെസ്സേജുകളുടെ സ്ക്രീന് ഷോട്ടുകളും ശ്രീകുമാര് മേനോന്റെ അടുപ്പക്കാരായ ചിലര് സോഷ്യല് മീഡിയിയല് നടത്തിയ പ്രതികരണങ്ങളും അടക്കമുളള തെളിവുകളാണ് മഞ്ജു കൈമാറിയിരിക്കുന്നത്.ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു! സൈബര് വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് കേസന്വേഷിക്കുന്നത്.സോഷ്യല് മീഡിയ വഴി തന്നെ മോശക്കാരിയായി ചിത്രീകരിക്കാന് ശ്രീകുമാര് മേനോന് ശ്രമിക്കുന്നതായി തൃശൂര് ക്രൈംബ്രാഞ്ച് എസിപി സിഡി ശ്രീനിവാസന് നല്കിയ മൊഴിയില് മഞ്ജു വാര്യര് പറയുന്നു.കഴിഞ്ഞ ആഴ്ചയാണ് ശ്രീകുമാര് മേനോന് എതിരെ മഞ്ജു വാര്യര് ഡിജിപിക്ക് പരാതി നല്കിയത്.തുടര്ന്ന് ഫേസ്ബുക്കില് മഞ്ജുവിന് മറുപടിയുമായി വന്ന ശ്രീകുമാര് മേനോന് കേസുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു ### Headline : ഫോൺ സംഭാഷണമടക്കം കൈമാറി മഞ്ജു വാര്യർ, അറസ്റ്റൊഴിവാക്കാൻ ശ്രീകുമാർ മേനോന്റെ ശ്രമം
334
ുവകൾ: - അര വഴുതന എന്ന കിലോ; - തക്കാളി 200 ഗ്രാം; - മഞ്ഞ, ചുവപ്പ് മണിയുടെ കുരുമുളക് രണ്ട്; - വെളുത്തുള്ളി ഒരു ഗ്രാമ്പൂ; - 4 ബേസിൽ ഇല; - ഡ്രൈ വൈറ്റ് വൈൻ ഒരു ഗ്ലാസ്; - ഒലിവ് എണ്ണ ഒരു ഗ്ലാസ്; - ഉപ്പ്, കുരുമുളക്.തയാറാക്കുന്ന വിധം: ഈ വിഭവം എന്തെങ്കിലും പ്രശ്നങ്ങളും പ്രതിബന്ധങ്ങളും കാരണമാകും പാടില്ല.കഴുകി വൃത്തിയാക്കി എഗ്ഗ്പ്ലംത്സ്, സമചതുര അവരെ വെട്ടി.എല്ലാ ഉപ്പും ഒരു മണിക്കൂറോളം നിൽക്കാൻ വിട്ടേക്കുക.ഈ എല്ലാ ജ്യൂസ് ഉപ്പുവെള്ളവും ശേഖരത്തിലേക്ക് അവശ്യമാണ്.ഒരിക്കൽ ചെയ്തു, കഴുകിക്കളയാം, വഴുതന വറ്റിച്ചുകളയും.ഈ സമയത്ത്, മറ്റ് പച്ചക്കറികൾ ഒരുക്കുവാൻ ആവശ്യമാണ്.അതിനാൽ, കുരുമുളക്, ശുഭ്ര വെട്ടി തിളയ്ക്കുന്ന വെള്ളം തക്കാളി കരിച്ചുകളയും, തൊലി നീക്കം വിത്തുകൾ നീക്കം.ഒലീവ് ഓയിൽ ഒരു ബേക്കിംഗ് ഷീറ്റ് ഗ്രീസ്.അവനെ വഴുതന, തക്കാളി, ഉള്ളി, കുരുമുളക് ഇടുക.ബേസിൽ, വെളുത്തുള്ളി എല്ലാ സീസൺ.കുരുമുളക്, ഉപ്പ് തളിക, എണ്ണ ചേർക്കുക.എല്ലാ ചുട്ടു 180 ഡിഗ്രി താപനില 40 മിനിറ്റ് ആവശ്യമാണ്.വഴുതന അവരെ ലഭിക്കാൻ 20 മിനിറ്റ് ചുട്ടു എപ്പോഴാണ് വീഞ്ഞും ഇളക്കുക പകരും.ഏതാനും മിനിറ്റ് ചുട്ട് തുടരുക.വഴുതന ആൻഡ് പര്സ്നിപ്സ്
അടുപ്പത്തുവെച്ചു വഴുതന
https://ml.birmiss.com/%E0%B4%85%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B5%86%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%B5%E0%B4%B4%E0%B5%81%E0%B4%A4%E0%B4%A8/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ുവകൾ: - അര വഴുതന എന്ന കിലോ; - തക്കാളി 200 ഗ്രാം; - മഞ്ഞ, ചുവപ്പ് മണിയുടെ കുരുമുളക് രണ്ട്; - വെളുത്തുള്ളി ഒരു ഗ്രാമ്പൂ; - 4 ബേസിൽ ഇല; - ഡ്രൈ വൈറ്റ് വൈൻ ഒരു ഗ്ലാസ്; - ഒലിവ് എണ്ണ ഒരു ഗ്ലാസ്; - ഉപ്പ്, കുരുമുളക്.തയാറാക്കുന്ന വിധം: ഈ വിഭവം എന്തെങ്കിലും പ്രശ്നങ്ങളും പ്രതിബന്ധങ്ങളും കാരണമാകും പാടില്ല.കഴുകി വൃത്തിയാക്കി എഗ്ഗ്പ്ലംത്സ്, സമചതുര അവരെ വെട്ടി.എല്ലാ ഉപ്പും ഒരു മണിക്കൂറോളം നിൽക്കാൻ വിട്ടേക്കുക.ഈ എല്ലാ ജ്യൂസ് ഉപ്പുവെള്ളവും ശേഖരത്തിലേക്ക് അവശ്യമാണ്.ഒരിക്കൽ ചെയ്തു, കഴുകിക്കളയാം, വഴുതന വറ്റിച്ചുകളയും.ഈ സമയത്ത്, മറ്റ് പച്ചക്കറികൾ ഒരുക്കുവാൻ ആവശ്യമാണ്.അതിനാൽ, കുരുമുളക്, ശുഭ്ര വെട്ടി തിളയ്ക്കുന്ന വെള്ളം തക്കാളി കരിച്ചുകളയും, തൊലി നീക്കം വിത്തുകൾ നീക്കം.ഒലീവ് ഓയിൽ ഒരു ബേക്കിംഗ് ഷീറ്റ് ഗ്രീസ്.അവനെ വഴുതന, തക്കാളി, ഉള്ളി, കുരുമുളക് ഇടുക.ബേസിൽ, വെളുത്തുള്ളി എല്ലാ സീസൺ.കുരുമുളക്, ഉപ്പ് തളിക, എണ്ണ ചേർക്കുക.എല്ലാ ചുട്ടു 180 ഡിഗ്രി താപനില 40 മിനിറ്റ് ആവശ്യമാണ്.വഴുതന അവരെ ലഭിക്കാൻ 20 മിനിറ്റ് ചുട്ടു എപ്പോഴാണ് വീഞ്ഞും ഇളക്കുക പകരും.ഏതാനും മിനിറ്റ് ചുട്ട് തുടരുക.വഴുതന ആൻഡ് പര്സ്നിപ്സ് ### Headline : അടുപ്പത്തുവെച്ചു വഴുതന
335
കോട്ടയം: കഴിഞ്ഞ യുഎഡിഎഫ് സര്ക്കാരിന്റെ തകര്ച്ച പൂര്ണമാക്കിയത് മദ്യനയമായിരുന്നു.കെഎം മാണി പാര്ട്ടി വിട്ടതും പിസി ജോര്ജ്ജ് ഒറ്റയാനായി മാറിയതും മദ്യനിരോധനത്തിന്റെ പരിണിത ഫലങ്ങളായിരുന്നു.എല്ഡിഎഫ് അധികാരത്തിലെത്തി ഒരു വര്ഷം പൂര്ത്തിയായതോടെ പുതിയ മദ്യനയവും പ്രഖ്യാപിച്ചു.പൂട്ടിയ ബാറുകള് തുറക്കാനുള്ള സര്ക്കാര് തീരുമാനത്തിന് പിസി ജോര്ജിന്റെ കൈയടി.ജനങ്ങളെ ഒരിക്കലും ദ്രോഹിക്കുന്ന മദ്യനയമല്ല ഇത്.ഈ നയം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും പിസി ജോര്ജ്ജ് കോട്ടയത്ത് വ്യക്തമാക്കി.ബലപ്രയോഗത്തിലൂടെ ആരുടേയും മദ്യപാനം തടയാനാകില്ല.മദ്യവര്ജ്ജനമാണ് ഇതിനുള്ള പോംവഴി.യുഡിഎഫ് സര്ക്കാര് കൊണ്ടുവന്ന മദ്യനയത്തിന് ശേഷം നാട്ടാല് കഞ്ചാവിന്റേയും മയക്കുരുന്നുകളുടേയും ഉപയോഗം വര്ദ്ധിച്ചതിന് കാരണം ഇതാണെന്നും പിസി ജോര്ജ്ജ് ചൂണ്ടിക്കാട്ടി.വ്യാഴാഴ്ചയായിരുന്നു സര്ക്കാര് പുതിയ മദ്യനയം പ്രാഖ്യാപിച്ചത്.സുപ്രീ കോടതി വിധി പ്രകാരം അടച്ചു പൂട്ടിയ ബാറുകള് അതത് താലൂക്കുകളില് മാറ്റി സ്ഥാപിക്കും.ത്രീ സ്റ്റാര് മുതല് മുകളിലുള്ള ഹോട്ടലുകള്ക്ക് ബാര് ലൈസന്സ് അനുവദിക്കും.മറ്റ് ഹോട്ടലുകള്ക്ക് ബിയര് പാര്ലര് ലൈസന്സും നല്കും.മദ്യ നിരോധനം ഏര്പ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.ജൂലൈ ഒന്ന് മുതലാണ് പുതിയ മദ്യനയം പ്രാബല്യത്തില് വരുന്നത്
ജനങ്ങളെ ദ്രോഹിക്കാത്ത മദ്യനയം; എല്ഡിഎഫ് മദ്യനയത്തിന് കൈയടിച്ച് പിസി ജോര്ജ്ജ്
https://malayalam.oneindia.com/news/kerala/pc-george-praises-ldf-governments-liquor-policy-173342.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: കഴിഞ്ഞ യുഎഡിഎഫ് സര്ക്കാരിന്റെ തകര്ച്ച പൂര്ണമാക്കിയത് മദ്യനയമായിരുന്നു.കെഎം മാണി പാര്ട്ടി വിട്ടതും പിസി ജോര്ജ്ജ് ഒറ്റയാനായി മാറിയതും മദ്യനിരോധനത്തിന്റെ പരിണിത ഫലങ്ങളായിരുന്നു.എല്ഡിഎഫ് അധികാരത്തിലെത്തി ഒരു വര്ഷം പൂര്ത്തിയായതോടെ പുതിയ മദ്യനയവും പ്രഖ്യാപിച്ചു.പൂട്ടിയ ബാറുകള് തുറക്കാനുള്ള സര്ക്കാര് തീരുമാനത്തിന് പിസി ജോര്ജിന്റെ കൈയടി.ജനങ്ങളെ ഒരിക്കലും ദ്രോഹിക്കുന്ന മദ്യനയമല്ല ഇത്.ഈ നയം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും പിസി ജോര്ജ്ജ് കോട്ടയത്ത് വ്യക്തമാക്കി.ബലപ്രയോഗത്തിലൂടെ ആരുടേയും മദ്യപാനം തടയാനാകില്ല.മദ്യവര്ജ്ജനമാണ് ഇതിനുള്ള പോംവഴി.യുഡിഎഫ് സര്ക്കാര് കൊണ്ടുവന്ന മദ്യനയത്തിന് ശേഷം നാട്ടാല് കഞ്ചാവിന്റേയും മയക്കുരുന്നുകളുടേയും ഉപയോഗം വര്ദ്ധിച്ചതിന് കാരണം ഇതാണെന്നും പിസി ജോര്ജ്ജ് ചൂണ്ടിക്കാട്ടി.വ്യാഴാഴ്ചയായിരുന്നു സര്ക്കാര് പുതിയ മദ്യനയം പ്രാഖ്യാപിച്ചത്.സുപ്രീ കോടതി വിധി പ്രകാരം അടച്ചു പൂട്ടിയ ബാറുകള് അതത് താലൂക്കുകളില് മാറ്റി സ്ഥാപിക്കും.ത്രീ സ്റ്റാര് മുതല് മുകളിലുള്ള ഹോട്ടലുകള്ക്ക് ബാര് ലൈസന്സ് അനുവദിക്കും.മറ്റ് ഹോട്ടലുകള്ക്ക് ബിയര് പാര്ലര് ലൈസന്സും നല്കും.മദ്യ നിരോധനം ഏര്പ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.ജൂലൈ ഒന്ന് മുതലാണ് പുതിയ മദ്യനയം പ്രാബല്യത്തില് വരുന്നത് ### Headline : ജനങ്ങളെ ദ്രോഹിക്കാത്ത മദ്യനയം; എല്ഡിഎഫ് മദ്യനയത്തിന് കൈയടിച്ച് പിസി ജോര്ജ്ജ്
336
വാഷിങ്ങ്ടണ്: അമേരിക്ക ഇന്ത്യന് ഉപഗ്രഹവേധ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള് ചോര്ത്തുന്നു എന്ന വാര്ത്ത നിഷേധിച്ച് പെന്റഗണ്.അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാന് ആഗ്രഹിക്കുന്നുവെന്നും അമേരിക്കന് പ്രതിരോധ വകുപ്പ് വക്താവ് ഡേവിഡ് ഡബ്ല്യൂ ഈസ്റ്റ്ബണ് പറഞ്ഞു.ഡിഗോ ഗാര്ഷ്യയിലെ ഇന്ത്യന് സമുദ്രാതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ബേസില് നിന്നും ചാര വിമാനം അയച്ച് വിവരങ്ങള് ചോര്ത്താന് ശ്രമിച്ചു എന്നായിരുന്നു ആരോപണം.എന്നാല് ഇപ്പോള് അമേരിക്കന് പ്രതിരോധ വകുപ്പ് ഇത് നിഷേധിച്ചു.'അമേരിക്കയുടെ വസ്തുക്കളൊന്നും വിവരങ്ങള് ചോര്ത്താന് ശ്രമിച്ചിട്ടില്ല.മാത്രമല്ല ഇന്ത്യയുമായുള്ള ബന്ധങ്ങള് കൂടുതല് ദൃഢമാക്കാനും കൂടുതല് സംരഭങ്ങള് ചേര്ന്ന് പ്രവര്ത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്' ഡേവിഡ് ഡബ്ല്യൂ ഈസ്റ്റ്ബണ് പറഞ്ഞു.എന്നാല് വ്യോമ സൈനീക നീക്കങ്ങള് നിരീക്ഷിക്കുന്ന എയര്ക്രാഫ്റ്റ് സ്പോട്ട്സ് എന്ന ഏജന്സി പുറത്ത് വിട്ട വിവര പ്രകാരം ഡീഗോ ഗാര്ഷിയയില് നിന്നും അമേരിക്കന് ചാര വിമാനം ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല് വിവരങ്ങള് ചോര്ത്താനായി ബംഗാള് ഉള്ക്കടലിലേക്ക് പോയി എന്നാണ് പറയുന്നത്.ഉപഗ്രഹവേധ മിസൈല് പരീക്ഷണം നടത്തിയ ഇന്ത്യന് നടപടിയെ യു.എസ് നേരത്തെയും വിമര്ശിച്ചിരുന്നു.ഇത്തരം പരീക്ഷണങ്ങള് നടത്തുമ്പോള് ഉണ്ടാകാവുന്ന ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് രാജ്യങ്ങള് ബോധവാന്മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന് പറഞ്ഞു.ബുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.സൈനികരെ ചൂഷണം ചെയ്യുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പുറത്താക്കിയ ജവാന് മോദിയ്ക്കെതിരെ മത്സരിക്കുന്നു
ഇന്ത്യയ്ക്കെതിരെ ചാരപ്പണി നടത്തിയിട്ടില്ല'; മിസൈല് പരീക്ഷണം ചാരവിമാനം അയച്ച് നിരിക്ഷിച്ചെന്ന റിപ്പോര്ട്ട് തള്ളി പെന്റഗണ്
https://www.malayalamexpress.in/archives/505071/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വാഷിങ്ങ്ടണ്: അമേരിക്ക ഇന്ത്യന് ഉപഗ്രഹവേധ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള് ചോര്ത്തുന്നു എന്ന വാര്ത്ത നിഷേധിച്ച് പെന്റഗണ്.അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാന് ആഗ്രഹിക്കുന്നുവെന്നും അമേരിക്കന് പ്രതിരോധ വകുപ്പ് വക്താവ് ഡേവിഡ് ഡബ്ല്യൂ ഈസ്റ്റ്ബണ് പറഞ്ഞു.ഡിഗോ ഗാര്ഷ്യയിലെ ഇന്ത്യന് സമുദ്രാതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ബേസില് നിന്നും ചാര വിമാനം അയച്ച് വിവരങ്ങള് ചോര്ത്താന് ശ്രമിച്ചു എന്നായിരുന്നു ആരോപണം.എന്നാല് ഇപ്പോള് അമേരിക്കന് പ്രതിരോധ വകുപ്പ് ഇത് നിഷേധിച്ചു.'അമേരിക്കയുടെ വസ്തുക്കളൊന്നും വിവരങ്ങള് ചോര്ത്താന് ശ്രമിച്ചിട്ടില്ല.മാത്രമല്ല ഇന്ത്യയുമായുള്ള ബന്ധങ്ങള് കൂടുതല് ദൃഢമാക്കാനും കൂടുതല് സംരഭങ്ങള് ചേര്ന്ന് പ്രവര്ത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്' ഡേവിഡ് ഡബ്ല്യൂ ഈസ്റ്റ്ബണ് പറഞ്ഞു.എന്നാല് വ്യോമ സൈനീക നീക്കങ്ങള് നിരീക്ഷിക്കുന്ന എയര്ക്രാഫ്റ്റ് സ്പോട്ട്സ് എന്ന ഏജന്സി പുറത്ത് വിട്ട വിവര പ്രകാരം ഡീഗോ ഗാര്ഷിയയില് നിന്നും അമേരിക്കന് ചാര വിമാനം ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല് വിവരങ്ങള് ചോര്ത്താനായി ബംഗാള് ഉള്ക്കടലിലേക്ക് പോയി എന്നാണ് പറയുന്നത്.ഉപഗ്രഹവേധ മിസൈല് പരീക്ഷണം നടത്തിയ ഇന്ത്യന് നടപടിയെ യു.എസ് നേരത്തെയും വിമര്ശിച്ചിരുന്നു.ഇത്തരം പരീക്ഷണങ്ങള് നടത്തുമ്പോള് ഉണ്ടാകാവുന്ന ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് രാജ്യങ്ങള് ബോധവാന്മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന് പറഞ്ഞു.ബുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.സൈനികരെ ചൂഷണം ചെയ്യുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പുറത്താക്കിയ ജവാന് മോദിയ്ക്കെതിരെ മത്സരിക്കുന്നു ### Headline : ഇന്ത്യയ്ക്കെതിരെ ചാരപ്പണി നടത്തിയിട്ടില്ല'; മിസൈല് പരീക്ഷണം ചാരവിമാനം അയച്ച് നിരിക്ഷിച്ചെന്ന റിപ്പോര്ട്ട് തള്ളി പെന്റഗണ്
337
ദില്ലി: മധ്യപ്രദേശ് കോണ്ഗ്രസില് കഴിഞ്ഞ ദിവസങ്ങളായുണ്ടായ വാക് പോരിന് അവസാനമിട്ട് കമല്നാഥ്.തനിക്ക് ജ്യോതിരാദിത്യ സിന്ധ്യയുമായി ഒരു പ്രശ്നവുമില്ലെന്നും, അത്തരം വാദങ്ങള് തെറ്റാണെന്നും കമല്നാഥ് പറഞ്ഞു.കഴിഞ്ഞ ദിവസം കോണ്ഗ്രസ് യോഗത്തില് നിന്ന് സിന്ധ്യ ഇറങ്ങി പോയിരുന്നു.ഇതിന് പിന്നാലെ സര്ക്കാര് കര്ഷക വായ്പ പൂര്ണമായി എഴുതി തള്ളിയില്ലെങ്കില് കമല്നാഥ് സര്ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു.സിന്ധ്യയുടെ പ്രസ്താവനയ്ക്ക് അദ്ദേഹം സമരം നടത്തട്ടെയെന്നായിരുന്നു കമല്നാഥ് മറുപടി നല്കിയത്.ഇതോടെ ഇരുവരും തമ്മിലുളള പ്രശ്നം ശക്തമാവുകയും ചെയ്തു.എനിക്ക് ആരുമായും പ്രശ്നങ്ങള് ഉണ്ടാവാറില്ല.ശിവരാജ് സിംഗ് ചൗഹാനുമായി പോലും എനിക്ക് പ്രശ്നമില്ല.പിന്നെങ്ങനെ എനിക്ക് സ്വന്തം പാര്ട്ടിയിലെ സിന്ധ്യയുമായി പ്രശ്നങ്ങളുണ്ടാവാനാണെന്നും കമല്നാഥ് ചോദിച്ചു.അതേസമയം കമല്നാഥിനോടും സിന്ധ്യയോടും ഈ ആഴ്ച്ച തന്നെ ഒരുമിച്ചിരുന്ന് പ്രശ്നങ്ങള് പരിഹരിക്കാന് കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം എന്പിആറിന്റെ പേരിലും മധ്യപ്രദേശ് കോണ്ഗ്രസില് പ്രശ്നങ്ങളുണ്ടായിരുന്നു.മുസ്ലീം എംഎല്എ എത്രയും പെട്ടെന്ന് എന്പിആര് പിന്വലിച്ചില്ലെങ്കില് സര്ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.ഇത് രണ്ടും വന്നതോടെ കോണ്ഗ്രസ് നേതൃത്വം സമ്മര്ദത്തിലായിരുന്നു.കമല്നാഥും സിന്ധ്യയും പാര്ട്ടിയുടെ ശക്തരായ നേതാക്കളാണ്.ഇരുവരും തമ്മിലുള്ള പ്രശ്നം മാധ്യമസൃഷ്ടി മാത്രമാണ്.സിന്ധ്യും കമല്നാഥും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും കോണ്ഗ്രസ് വക്താവ് രണ്ദീപ് സുര്ജേവാല പറഞ്ഞു.അതേസമയം മധ്യപ്രദേശില് ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്ഗ്രസ് സര്ക്കാര് നിലനില്ക്കുന്നത്.അതാണ് പ്രശ്നം അവസാനിപ്പിക്കാന് ഹൈക്കമാന്ഡ് തന്നെ ഇടപെട്ടത്
ചൗഹാനുമായി പോലും പ്രശ്നമില്ല... പിന്നെയാണോ സിന്ധ്യ, കോണ്ഗ്രസില് വെടിനിര്ത്തലുമായി കമല്നാഥ്
https://malayalam.oneindia.com/news/india/not-upset-with-jyotiraditya-scindia-says-kamal-nath-242294.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മധ്യപ്രദേശ് കോണ്ഗ്രസില് കഴിഞ്ഞ ദിവസങ്ങളായുണ്ടായ വാക് പോരിന് അവസാനമിട്ട് കമല്നാഥ്.തനിക്ക് ജ്യോതിരാദിത്യ സിന്ധ്യയുമായി ഒരു പ്രശ്നവുമില്ലെന്നും, അത്തരം വാദങ്ങള് തെറ്റാണെന്നും കമല്നാഥ് പറഞ്ഞു.കഴിഞ്ഞ ദിവസം കോണ്ഗ്രസ് യോഗത്തില് നിന്ന് സിന്ധ്യ ഇറങ്ങി പോയിരുന്നു.ഇതിന് പിന്നാലെ സര്ക്കാര് കര്ഷക വായ്പ പൂര്ണമായി എഴുതി തള്ളിയില്ലെങ്കില് കമല്നാഥ് സര്ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു.സിന്ധ്യയുടെ പ്രസ്താവനയ്ക്ക് അദ്ദേഹം സമരം നടത്തട്ടെയെന്നായിരുന്നു കമല്നാഥ് മറുപടി നല്കിയത്.ഇതോടെ ഇരുവരും തമ്മിലുളള പ്രശ്നം ശക്തമാവുകയും ചെയ്തു.എനിക്ക് ആരുമായും പ്രശ്നങ്ങള് ഉണ്ടാവാറില്ല.ശിവരാജ് സിംഗ് ചൗഹാനുമായി പോലും എനിക്ക് പ്രശ്നമില്ല.പിന്നെങ്ങനെ എനിക്ക് സ്വന്തം പാര്ട്ടിയിലെ സിന്ധ്യയുമായി പ്രശ്നങ്ങളുണ്ടാവാനാണെന്നും കമല്നാഥ് ചോദിച്ചു.അതേസമയം കമല്നാഥിനോടും സിന്ധ്യയോടും ഈ ആഴ്ച്ച തന്നെ ഒരുമിച്ചിരുന്ന് പ്രശ്നങ്ങള് പരിഹരിക്കാന് കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം എന്പിആറിന്റെ പേരിലും മധ്യപ്രദേശ് കോണ്ഗ്രസില് പ്രശ്നങ്ങളുണ്ടായിരുന്നു.മുസ്ലീം എംഎല്എ എത്രയും പെട്ടെന്ന് എന്പിആര് പിന്വലിച്ചില്ലെങ്കില് സര്ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.ഇത് രണ്ടും വന്നതോടെ കോണ്ഗ്രസ് നേതൃത്വം സമ്മര്ദത്തിലായിരുന്നു.കമല്നാഥും സിന്ധ്യയും പാര്ട്ടിയുടെ ശക്തരായ നേതാക്കളാണ്.ഇരുവരും തമ്മിലുള്ള പ്രശ്നം മാധ്യമസൃഷ്ടി മാത്രമാണ്.സിന്ധ്യും കമല്നാഥും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും കോണ്ഗ്രസ് വക്താവ് രണ്ദീപ് സുര്ജേവാല പറഞ്ഞു.അതേസമയം മധ്യപ്രദേശില് ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്ഗ്രസ് സര്ക്കാര് നിലനില്ക്കുന്നത്.അതാണ് പ്രശ്നം അവസാനിപ്പിക്കാന് ഹൈക്കമാന്ഡ് തന്നെ ഇടപെട്ടത് ### Headline : ചൗഹാനുമായി പോലും പ്രശ്നമില്ല... പിന്നെയാണോ സിന്ധ്യ, കോണ്ഗ്രസില് വെടിനിര്ത്തലുമായി കമല്നാഥ്
338
കണ്ണൂര്: കളഞ്ഞുകിട്ടിയ പണം തിരിച്ചു നല്കിയ മാതൃകയായവരെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.എന്നാല് മോഷ്ടിച്ച പണം തിരികെ കടയില് തന്നെ ഉപേക്ഷിച്ചു പോയ കള്ളനെ കുറിച്ചു കേള്ക്കുന്നത് അപൂര്വമാണ്.കണ്ണൂര് ജില്ലയിലെ മലയോര മേഖലയായ പയ്യാവൂരിലെ ചന്ദനക്കാംപാറയിലാണ് രസകരമായ സംഭവം നടന്നത്.വരിപ്പക്കുന്നേല് കൃഷ്ണന് കുട്ടിയുടെ പച്ചക്കറി കടയിലാണ് ചൊവ്വാഴ്ച പുലര്ച്ചെ ഷട്ടറിനുള്ളിലൂടെ മോഷ്ടിച്ച 14,500രൂപ കള്ളന് തിരികെയിട്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇവിടെ മോഷണം നടന്നത്.ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്ന്ന് സര്ക്കാര് രൂപീകരിക്കണമെന്ന് അത്തേവാലെ കൃഷ്ണന് കുട്ടി വീടുപണിക്കായി വെച്ച അന്പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്.ബാങ്കില് നിന്നും പണമെടുത്ത് കടയില് സൂക്ഷിച്ചതായിരുന്നു.കൃഷ്ണന് കുട്ടിയുടെ പരാതിയില് പയ്യാവൂര് പോലീസെത്തി അന്വേഷണം നടത്തി.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത മൈതാനം വരെ ഓടിയെങ്കിലും അവിടെ നില്ക്കുകയായിരുന്നു.കൃഷ്ണന്കുട്ടിയുടെ കടയെ കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം പോയ കറന്സിയില് കുറച്ച് തിരികെ ലഭിക്കുന്നത്.എന്നാല് പണം ഉപേക്ഷിച്ചു കടന്നുകളഞ്ഞ മോഷ്ടാവിനെ വലയിലാക്കാന് തന്നെയാണ് പോലീസിന്റെ തീരുമാനം.ഉപേക്ഷിച്ച പണം പയ്യാവൂര് എസ് ഐ പി സി രമേശന് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ വിരലടയാള വിദഗ്ദ്ധര്ക്കു കൈമാറി.കറന്സിയില് നിന്നും ലഭിക്കുന്ന വിരലടയാളത്തിലൂടെ മോഷ്ടാവിനെ കുടുക്കാനാണ് പോലീസിന്റെ നീക്കം.കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള് അകത്തു കടന്നത്
മോഷ്ടിച്ച പണം കടയില് തന്നെ ഉപേക്ഷിച്ച് മാതൃകയായി: മോഷ്ടാവിനെ കുരുക്കാൻ പോലീസ്, സംഭവം കണ്ണൂരിൽ
https://malayalam.oneindia.com/news/kannur/thief-leaves-cash-inside-the-shop-after-robbery-236383.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: കളഞ്ഞുകിട്ടിയ പണം തിരിച്ചു നല്കിയ മാതൃകയായവരെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.എന്നാല് മോഷ്ടിച്ച പണം തിരികെ കടയില് തന്നെ ഉപേക്ഷിച്ചു പോയ കള്ളനെ കുറിച്ചു കേള്ക്കുന്നത് അപൂര്വമാണ്.കണ്ണൂര് ജില്ലയിലെ മലയോര മേഖലയായ പയ്യാവൂരിലെ ചന്ദനക്കാംപാറയിലാണ് രസകരമായ സംഭവം നടന്നത്.വരിപ്പക്കുന്നേല് കൃഷ്ണന് കുട്ടിയുടെ പച്ചക്കറി കടയിലാണ് ചൊവ്വാഴ്ച പുലര്ച്ചെ ഷട്ടറിനുള്ളിലൂടെ മോഷ്ടിച്ച 14,500രൂപ കള്ളന് തിരികെയിട്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇവിടെ മോഷണം നടന്നത്.ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്ന്ന് സര്ക്കാര് രൂപീകരിക്കണമെന്ന് അത്തേവാലെ കൃഷ്ണന് കുട്ടി വീടുപണിക്കായി വെച്ച അന്പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്.ബാങ്കില് നിന്നും പണമെടുത്ത് കടയില് സൂക്ഷിച്ചതായിരുന്നു.കൃഷ്ണന് കുട്ടിയുടെ പരാതിയില് പയ്യാവൂര് പോലീസെത്തി അന്വേഷണം നടത്തി.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത മൈതാനം വരെ ഓടിയെങ്കിലും അവിടെ നില്ക്കുകയായിരുന്നു.കൃഷ്ണന്കുട്ടിയുടെ കടയെ കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം പോയ കറന്സിയില് കുറച്ച് തിരികെ ലഭിക്കുന്നത്.എന്നാല് പണം ഉപേക്ഷിച്ചു കടന്നുകളഞ്ഞ മോഷ്ടാവിനെ വലയിലാക്കാന് തന്നെയാണ് പോലീസിന്റെ തീരുമാനം.ഉപേക്ഷിച്ച പണം പയ്യാവൂര് എസ് ഐ പി സി രമേശന് കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ വിരലടയാള വിദഗ്ദ്ധര്ക്കു കൈമാറി.കറന്സിയില് നിന്നും ലഭിക്കുന്ന വിരലടയാളത്തിലൂടെ മോഷ്ടാവിനെ കുടുക്കാനാണ് പോലീസിന്റെ നീക്കം.കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള് അകത്തു കടന്നത് ### Headline : മോഷ്ടിച്ച പണം കടയില് തന്നെ ഉപേക്ഷിച്ച് മാതൃകയായി: മോഷ്ടാവിനെ കുരുക്കാൻ പോലീസ്, സംഭവം കണ്ണൂരിൽ
339
കൊച്ചി: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി കേരളമൊട്ടാകെ ഒരുമിച്ച് നിൽക്കുന്ന കാഴ്ചയണ് നാം കാണുന്നത്.അതിൽ സിനിമ താരങ്ങളും പിന്നോട്ടല്ല.ഇന്ദ്രജിത്തും പൂർണ്ണിമയും അവരുടെ മക്കൾ പ്രാർത്ഥനയും നക്ഷത്രയും പ്രളയ ദുരിതം പേറുന്നവർക്ക് സാന്ത്വനവുമായി രസജീവമായി തന്നെ രംഗത്തുണ്ട്.നടൻ ടൊവിനോ ഒരു ലോഡ് സാധനങ്ങളാണ് കയറ്റി അയച്ചത്.കവളപ്പാറയിൽ നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത് 3 മൃതദേഹങ്ങൾ; മരണം 33 ആയി, ഇനി 26 പേരെ കണ്ടെത്തണം! എന്നാൽ ഇതിന് പിന്നാലെ പൃഥ്വിരാജും വയനാട്ടിലേക്ക് സാധനൾ അയച്ചു.വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങള് അയക്കാന് പൃഥ്വി തീരുമാനിച്ച കാര്യം ഇന്ദ്രജിത്താണ് തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടില് പങ്കുവെച്ചത്.വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്.അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണ് ട്രക്ക് കൊച്ചിയില് നിന്നു പുറപ്പെടുന്നത്.'അന്പോടു കൊച്ചി' എന്ന പോയന്റില് നിന്നുമാണ് ഇതു യാത്ര തിരിക്കുന്നത്.നന്ദി രാജു എന്നെഴുതിയ പോസ്റ്റിലിട്ട ഹാഷ്ടാഗുകളിലൊന്ന് 'ബ്രദര്ലൗ' എന്നാണ്.തിരുനെല്ലിയിലേക്കുള്ള 26-ാമത്തെ ട്രക്കാണിതെന്നും ഇന്ദ്രജിത്ത് പോസ്റ്റില് പറയുന്നു.ഇത്തവണ പ്രളയ ദുരിതാശ്വാസ കളക്ഷൻ പോയിന്റിലാണ് ഇന്ദ്രജിത്തും കുടുംബവും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ഈ പോയിന്റിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്
ടൊവിനോ തോമസിന് പിന്നാലെ പൃഥ്വിരാജും; ഒരു ലോഡ് സാധനങ്ങൾ കയറ്റി അയച്ചു, നന്ദി അറിയിച്ച് ഇന്ദ്രജിത്ത്
https://malayalam.oneindia.com/news/kerala/kerala-floods-prithviraj-s-help-to-thirunelli-231943.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി കേരളമൊട്ടാകെ ഒരുമിച്ച് നിൽക്കുന്ന കാഴ്ചയണ് നാം കാണുന്നത്.അതിൽ സിനിമ താരങ്ങളും പിന്നോട്ടല്ല.ഇന്ദ്രജിത്തും പൂർണ്ണിമയും അവരുടെ മക്കൾ പ്രാർത്ഥനയും നക്ഷത്രയും പ്രളയ ദുരിതം പേറുന്നവർക്ക് സാന്ത്വനവുമായി രസജീവമായി തന്നെ രംഗത്തുണ്ട്.നടൻ ടൊവിനോ ഒരു ലോഡ് സാധനങ്ങളാണ് കയറ്റി അയച്ചത്.കവളപ്പാറയിൽ നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത് 3 മൃതദേഹങ്ങൾ; മരണം 33 ആയി, ഇനി 26 പേരെ കണ്ടെത്തണം! എന്നാൽ ഇതിന് പിന്നാലെ പൃഥ്വിരാജും വയനാട്ടിലേക്ക് സാധനൾ അയച്ചു.വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങള് അയക്കാന് പൃഥ്വി തീരുമാനിച്ച കാര്യം ഇന്ദ്രജിത്താണ് തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടില് പങ്കുവെച്ചത്.വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്.അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണ് ട്രക്ക് കൊച്ചിയില് നിന്നു പുറപ്പെടുന്നത്.'അന്പോടു കൊച്ചി' എന്ന പോയന്റില് നിന്നുമാണ് ഇതു യാത്ര തിരിക്കുന്നത്.നന്ദി രാജു എന്നെഴുതിയ പോസ്റ്റിലിട്ട ഹാഷ്ടാഗുകളിലൊന്ന് 'ബ്രദര്ലൗ' എന്നാണ്.തിരുനെല്ലിയിലേക്കുള്ള 26-ാമത്തെ ട്രക്കാണിതെന്നും ഇന്ദ്രജിത്ത് പോസ്റ്റില് പറയുന്നു.ഇത്തവണ പ്രളയ ദുരിതാശ്വാസ കളക്ഷൻ പോയിന്റിലാണ് ഇന്ദ്രജിത്തും കുടുംബവും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ഈ പോയിന്റിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് ### Headline : ടൊവിനോ തോമസിന് പിന്നാലെ പൃഥ്വിരാജും; ഒരു ലോഡ് സാധനങ്ങൾ കയറ്റി അയച്ചു, നന്ദി അറിയിച്ച് ഇന്ദ്രജിത്ത്
340
കോട്ടയത്ത് ഹോസ്പിറ്റൽ ചികിത്സ നിഷേധിച്ച് രോഗി മരിച്ചു കോട്ടയം: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരണപ്പെട്ടതായി ആരോപണം.കോട്ടയം മെഡിക്കല് കോളേജ്, ജില്ലയിലെ തന്നെ രണ്ട് സ്വകാര്യ ആശുപത്രികള് എന്നിവയ്ക്ക് എതിരെയാണ് ആരോപണം ഉയര്ന്നിരിക്കുന്നത്.എച്ച് വണ് എന് വണ് രോഗിയായ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് ആണ് ചികിത്സ കിട്ടാതെ മരിച്ചത്.കോട്ടയം മെഡിക്കല് കോളേജില് എത്തിയപ്പോള് ചികിത്സിക്കാതെ മടക്കി അയച്ചു എന്നാണ് ആരോപണം.മെഡിക്കല് കോളേജില് വെന്റിലേറ്റര് ഇല്ലാത്തത് കൊണ്ടാണ് മടക്കി അയച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.മെഡിക്കല് കോളേജില് നിന്ന് തിരിച്ച് അയച്ചതോടെ ജേക്കബ് തോമസിനേയും കൊണ്ട് ബന്ധുക്കള് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളില് ചെന്നു.എന്നാല് രണ്ടിടത്തും ചികിത്സ നിഷേധിച്ചതായി ബന്ധുക്കള് ആരോപിക്കുന്നു.കാരിത്താസ്, മാതാ ആശുപത്രികള്ക്കെതിരെയാണ് ആരോപണം.വെന്റിലേറ്റര് സൗകര്യമില്ലെന്നും ബെഡ് ഇല്ല എന്നും പറഞ്ഞാണ് ഈ ആശുപത്രികളിലും ചികിത്സ നിഷേധിച്ചത് എന്നാണ് ആക്ഷേപം.ഡോക്ടര്മാര് തിരിഞ്ഞ് നോക്കാന് പോലും തയ്യാറായില്ലെന്നും ബന്ധുക്കള് പറയുന്നു.പ്രാഥമിക ശുശ്രൂഷ പോലും രോഗിക്ക് ലഭിച്ചില്ല.തുടര്ന്ന് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.ആശുപത്രികള്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജേക്കബിന്റെ ബന്ധുക്കളുടെ തീരുമാനം.ക്യാന്സര് ഇല്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവം വിവാദത്തില് ആയതിന് പിന്നാലെയാണ് കോട്ടയം മെഡിക്കല്് കോളേജിന് എതിരെ ചികിത്സാ നിഷേധം എന്ന ആരോപണവും ഉയര്ന്നിരിക്കുന്നത്
മൂന്ന് ആശുപത്രികൾ മടക്കി അയച്ചു, കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചു, വൻ പ്രതിഷേധം
https://malayalam.oneindia.com/news/kerala/h1n1-patient-died-at-kottayam-medical-negligence-227030.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയത്ത് ഹോസ്പിറ്റൽ ചികിത്സ നിഷേധിച്ച് രോഗി മരിച്ചു കോട്ടയം: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരണപ്പെട്ടതായി ആരോപണം.കോട്ടയം മെഡിക്കല് കോളേജ്, ജില്ലയിലെ തന്നെ രണ്ട് സ്വകാര്യ ആശുപത്രികള് എന്നിവയ്ക്ക് എതിരെയാണ് ആരോപണം ഉയര്ന്നിരിക്കുന്നത്.എച്ച് വണ് എന് വണ് രോഗിയായ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് ആണ് ചികിത്സ കിട്ടാതെ മരിച്ചത്.കോട്ടയം മെഡിക്കല് കോളേജില് എത്തിയപ്പോള് ചികിത്സിക്കാതെ മടക്കി അയച്ചു എന്നാണ് ആരോപണം.മെഡിക്കല് കോളേജില് വെന്റിലേറ്റര് ഇല്ലാത്തത് കൊണ്ടാണ് മടക്കി അയച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.മെഡിക്കല് കോളേജില് നിന്ന് തിരിച്ച് അയച്ചതോടെ ജേക്കബ് തോമസിനേയും കൊണ്ട് ബന്ധുക്കള് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളില് ചെന്നു.എന്നാല് രണ്ടിടത്തും ചികിത്സ നിഷേധിച്ചതായി ബന്ധുക്കള് ആരോപിക്കുന്നു.കാരിത്താസ്, മാതാ ആശുപത്രികള്ക്കെതിരെയാണ് ആരോപണം.വെന്റിലേറ്റര് സൗകര്യമില്ലെന്നും ബെഡ് ഇല്ല എന്നും പറഞ്ഞാണ് ഈ ആശുപത്രികളിലും ചികിത്സ നിഷേധിച്ചത് എന്നാണ് ആക്ഷേപം.ഡോക്ടര്മാര് തിരിഞ്ഞ് നോക്കാന് പോലും തയ്യാറായില്ലെന്നും ബന്ധുക്കള് പറയുന്നു.പ്രാഥമിക ശുശ്രൂഷ പോലും രോഗിക്ക് ലഭിച്ചില്ല.തുടര്ന്ന് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.ആശുപത്രികള്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജേക്കബിന്റെ ബന്ധുക്കളുടെ തീരുമാനം.ക്യാന്സര് ഇല്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവം വിവാദത്തില് ആയതിന് പിന്നാലെയാണ് കോട്ടയം മെഡിക്കല്് കോളേജിന് എതിരെ ചികിത്സാ നിഷേധം എന്ന ആരോപണവും ഉയര്ന്നിരിക്കുന്നത് ### Headline : മൂന്ന് ആശുപത്രികൾ മടക്കി അയച്ചു, കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചു, വൻ പ്രതിഷേധം
341
മലപ്പുറം: മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ എത്തി വിമർശനങ്ങൾ നടത്തിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ.മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് കയറി ചെന്നതിന് ശേഷം ചിരിച്ചു കൊണ്ട് സംസാരിച്ച സ്ത്രീയോട് ആദ്യം സൗമ്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞ മുഖമന്ത്രി പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.മന്ത്രി ഇ.പി ജയരാജനും മറ്റുള്ളവരും സ്ത്രീയെ ശാന്തയാക്കി തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും അവർ വേദിയിൽ നിന്നും ഇറങ്ങാതെ വന്നതോടെ മുഖ്യമന്ത്രി സദസ്സിൽ പോയി ഇരിക്കാൻ ആക്രോശിക്കുകയായിരുന്നു.പ്രളയ രക്ഷാപ്രവർത്തനത്തിൽ മികച്ച സേവനം നടത്തിയവർക്കുള്ള ജില്ലാ ഭരണ കൂടം ഏർപ്പെടുത്തിയ ആദരവ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.മുഖ്യമന്ത്രി വേദിയിൽ എത്തിയതോടെ സദസ്സിൽ നിന്നും ഈ സ്ത്രീ വേദിയിൽ കയറി ചെല്ലുകയും കൈ നൽകി സംസാരിക്കുകയും ചെയ്തു.തുടക്കത്തിൽ സ്ത്രീയോട് സൗമ്യമായി സംസാരിച്ച മുഖ്യമന്ത്രി സ്ത്രീ ശബ്ദം ഉയർത്തി നേതാക്കളെ വിമർശിക്കാൻ തുടങ്ങിയപ്പോഴും സമീപനം പാലിക്കാൻ ശ്രമിക്കുകയായിരുന്നു.ഉള്ളിലുള്ള അമർഷം ഒതുക്കി വെക്കാൻ ശീലിച്ചിട്ടില്ലാത്ത പിണറായി പെട്ടെന്ന് പൊട്ടിതെറിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീയെ മാറ്റുകയായിരിന്നു.എന്നാൽ ക്ഷുഭിതനായതിൽ മുഖ്യമന്ത്രിക്ക് ഖേദം ഉണ്ടാവുകയും മുഖം വാടുകയും ചെയ്തതോടെ മന്ത്രിമാരും മറ്റുള്ളവരും ചേർന്ന് മുഖ്യമന്ത്രിയെ സമാധാനിപ്പിക്കുകയായിരുന്നു.തുടർന്നും ബഹളം വെച്ച സ്ത്രീയെ പരിപാടി അവസാനിച്ചതിന് ശേഷം പോലീസുകാർ ചേർന്ന് വാഹനത്തിൽ വീട്ടിൽ എത്തിച്ചു.പോലീസ് വാഹനത്തിൽ കയറാൻ മടിച്ച സ്ത്രീയെ സ്നേഹ സംസാരത്തിലൂടെ പോലീസ് കയ്യിൽ എടുക്കുകയായിരുന്നു
ഇതെന്ത് ആദരവ്?; വേദിയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി - വീഡിയോ
https://www.malayalamexpress.in/archives/774475/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം: മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ എത്തി വിമർശനങ്ങൾ നടത്തിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ.മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് കയറി ചെന്നതിന് ശേഷം ചിരിച്ചു കൊണ്ട് സംസാരിച്ച സ്ത്രീയോട് ആദ്യം സൗമ്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞ മുഖമന്ത്രി പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.മന്ത്രി ഇ.പി ജയരാജനും മറ്റുള്ളവരും സ്ത്രീയെ ശാന്തയാക്കി തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും അവർ വേദിയിൽ നിന്നും ഇറങ്ങാതെ വന്നതോടെ മുഖ്യമന്ത്രി സദസ്സിൽ പോയി ഇരിക്കാൻ ആക്രോശിക്കുകയായിരുന്നു.പ്രളയ രക്ഷാപ്രവർത്തനത്തിൽ മികച്ച സേവനം നടത്തിയവർക്കുള്ള ജില്ലാ ഭരണ കൂടം ഏർപ്പെടുത്തിയ ആദരവ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.മുഖ്യമന്ത്രി വേദിയിൽ എത്തിയതോടെ സദസ്സിൽ നിന്നും ഈ സ്ത്രീ വേദിയിൽ കയറി ചെല്ലുകയും കൈ നൽകി സംസാരിക്കുകയും ചെയ്തു.തുടക്കത്തിൽ സ്ത്രീയോട് സൗമ്യമായി സംസാരിച്ച മുഖ്യമന്ത്രി സ്ത്രീ ശബ്ദം ഉയർത്തി നേതാക്കളെ വിമർശിക്കാൻ തുടങ്ങിയപ്പോഴും സമീപനം പാലിക്കാൻ ശ്രമിക്കുകയായിരുന്നു.ഉള്ളിലുള്ള അമർഷം ഒതുക്കി വെക്കാൻ ശീലിച്ചിട്ടില്ലാത്ത പിണറായി പെട്ടെന്ന് പൊട്ടിതെറിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീയെ മാറ്റുകയായിരിന്നു.എന്നാൽ ക്ഷുഭിതനായതിൽ മുഖ്യമന്ത്രിക്ക് ഖേദം ഉണ്ടാവുകയും മുഖം വാടുകയും ചെയ്തതോടെ മന്ത്രിമാരും മറ്റുള്ളവരും ചേർന്ന് മുഖ്യമന്ത്രിയെ സമാധാനിപ്പിക്കുകയായിരുന്നു.തുടർന്നും ബഹളം വെച്ച സ്ത്രീയെ പരിപാടി അവസാനിച്ചതിന് ശേഷം പോലീസുകാർ ചേർന്ന് വാഹനത്തിൽ വീട്ടിൽ എത്തിച്ചു.പോലീസ് വാഹനത്തിൽ കയറാൻ മടിച്ച സ്ത്രീയെ സ്നേഹ സംസാരത്തിലൂടെ പോലീസ് കയ്യിൽ എടുക്കുകയായിരുന്നു ### Headline : ഇതെന്ത് ആദരവ്?; വേദിയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി - വീഡിയോ
342
ദില്ലി: പാകിസ്താനില് നന്കാര ഗുരുദ്വാര ആക്രമണത്തില് ശക്തമായി പ്രതിഷേധിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി.മതഭ്രാന്ത് അപകടകരമാണന്നും സ്നേഹമാണ് അതിനെ ഇല്ലാതാക്കുന്ന ഘടകമെന്നും രാഹുല് പറഞ്ഞു.എല്ലാ അര്ത്ഥത്തിലും അപലപിക്കേണ്ട കാര്യമാണ് നന്കാന ഗുരുദ്വാരയില് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കേന്ദ്ര മന്ത്രി ഹര്സിമ്രത് ബാദല് രാഹുലിനെതിരെ രൂക്ഷ വിമര്ശനം ഉയര്ത്തിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്.രാഹുല് മിണ്ടാതിരിക്കുന്നതിലൂടെ കോണ്ഗ്രസിന്റെ സിഖ് വിരുദ്ധ മുഖം പുറത്തുവന്നെന്നും ഹര്സിമ്രത് പഞ്ഞു.പാകിസ്താനെതിരെ പറയാന് രാഹുലിന് സമയമില്ലെന്നും അവര് ആരോപിച്ചു.നന്കാന സാഹിബിലെ ആക്രമണം നിന്ദ്യമാണെന്നും അപലപനീയമാണെന്നും രാഹുല് പറഞ്ഞു.മതഭ്രാന്ത് വളരെ അപകടകരമാണ്.ആ വിഷത്തിന് അതിര്ത്തികളില്ല.സ്നേഹവും പരസ്പര ബഹുമാനവുമാണ് അതിനെ ഇല്ലാതാക്കാനുള്ള മരുന്നെന്നും രാഹുല് പറഞ്ഞു.അതേസമയം കഴിഞ്ഞ ദിവസമാണ് നന്കാന സാഹിബില് ആക്രമണം നടന്നത്.വലിയ ആള്ക്കൂട്ടം ഗുരുദ്വാരയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു.പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര് സിംഗ് ഇമ്രാന് ഖാന്റെ ഇടപെടല് ആവശ്യപ്പെട്ടിട്ടുണ്ട്.വിശ്വാസികളെ സഹായിക്കണമെന്നാണ് ആവശ്യം.ഇന്ത്യ സംഭവത്തെ അപലപിച്ചിട്ടുണ്ട്.പാകിസ്്താന് തീര്ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.എന്നാല് ചെറിയ തര്ക്കത്തില് നിന്നുണ്ടായ പ്രശ്നങ്ങളാണ് ഇതെന്നാണ് പാകിസ്താന്റെ വാദം.ഇതിനിടെ ബിഎസ്പി അധ്യക്ഷ മായാവതിയും ആക്രമണത്തെ അപലപിച്ചു.കേന്ദ്ര സര്ക്കാര് ഈ വിഷയത്തില് ഇടപെടണമെന്നും, ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് ശ്രമിക്കണമെന്നും അവര് ആവശ്യപ്പെട്ടു.ജനക്കൂട്ടം നടത്തിയ ആക്രമണം അംഗീകരിക്കാനാവില്ല.ഇന്ത്യ ഇതില് ആശങ്കയിലാണെന്നും മായാവതി പറഞ്ഞു
മതഭ്രാന്ത് അപകടകരമാണ്, ഗുരുദ്വാര ആക്രമണത്തില് പ്രതികരിച്ച് രാഹുല് ഗാന്ധി, പാകിസ്താന് വിമര്ശനം
https://malayalam.oneindia.com/news/india/rahul-gandhi-condemns-pak-gurudwara-violence-239745.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പാകിസ്താനില് നന്കാര ഗുരുദ്വാര ആക്രമണത്തില് ശക്തമായി പ്രതിഷേധിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി.മതഭ്രാന്ത് അപകടകരമാണന്നും സ്നേഹമാണ് അതിനെ ഇല്ലാതാക്കുന്ന ഘടകമെന്നും രാഹുല് പറഞ്ഞു.എല്ലാ അര്ത്ഥത്തിലും അപലപിക്കേണ്ട കാര്യമാണ് നന്കാന ഗുരുദ്വാരയില് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കേന്ദ്ര മന്ത്രി ഹര്സിമ്രത് ബാദല് രാഹുലിനെതിരെ രൂക്ഷ വിമര്ശനം ഉയര്ത്തിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്.രാഹുല് മിണ്ടാതിരിക്കുന്നതിലൂടെ കോണ്ഗ്രസിന്റെ സിഖ് വിരുദ്ധ മുഖം പുറത്തുവന്നെന്നും ഹര്സിമ്രത് പഞ്ഞു.പാകിസ്താനെതിരെ പറയാന് രാഹുലിന് സമയമില്ലെന്നും അവര് ആരോപിച്ചു.നന്കാന സാഹിബിലെ ആക്രമണം നിന്ദ്യമാണെന്നും അപലപനീയമാണെന്നും രാഹുല് പറഞ്ഞു.മതഭ്രാന്ത് വളരെ അപകടകരമാണ്.ആ വിഷത്തിന് അതിര്ത്തികളില്ല.സ്നേഹവും പരസ്പര ബഹുമാനവുമാണ് അതിനെ ഇല്ലാതാക്കാനുള്ള മരുന്നെന്നും രാഹുല് പറഞ്ഞു.അതേസമയം കഴിഞ്ഞ ദിവസമാണ് നന്കാന സാഹിബില് ആക്രമണം നടന്നത്.വലിയ ആള്ക്കൂട്ടം ഗുരുദ്വാരയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു.പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര് സിംഗ് ഇമ്രാന് ഖാന്റെ ഇടപെടല് ആവശ്യപ്പെട്ടിട്ടുണ്ട്.വിശ്വാസികളെ സഹായിക്കണമെന്നാണ് ആവശ്യം.ഇന്ത്യ സംഭവത്തെ അപലപിച്ചിട്ടുണ്ട്.പാകിസ്്താന് തീര്ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.എന്നാല് ചെറിയ തര്ക്കത്തില് നിന്നുണ്ടായ പ്രശ്നങ്ങളാണ് ഇതെന്നാണ് പാകിസ്താന്റെ വാദം.ഇതിനിടെ ബിഎസ്പി അധ്യക്ഷ മായാവതിയും ആക്രമണത്തെ അപലപിച്ചു.കേന്ദ്ര സര്ക്കാര് ഈ വിഷയത്തില് ഇടപെടണമെന്നും, ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് ശ്രമിക്കണമെന്നും അവര് ആവശ്യപ്പെട്ടു.ജനക്കൂട്ടം നടത്തിയ ആക്രമണം അംഗീകരിക്കാനാവില്ല.ഇന്ത്യ ഇതില് ആശങ്കയിലാണെന്നും മായാവതി പറഞ്ഞു ### Headline : മതഭ്രാന്ത് അപകടകരമാണ്, ഗുരുദ്വാര ആക്രമണത്തില് പ്രതികരിച്ച് രാഹുല് ഗാന്ധി, പാകിസ്താന് വിമര്ശനം
343
ആലപ്പുഴ: സംഭവിച്ചിട്ടില്ലാത്ത തട്ടിക്കൊണ്ട് പോകല് നാടകത്തിന്റെ പേരില് പുലിവാല് പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശി ദിലീപ് നാരായണന്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണനെ തേടി പോലീസ് വീട്ടിലെത്തുന്നത്.സംഭവം വേറൊന്നുമല്ല.ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ ഒന്പതാംക്ലാസ് വിദ്യാര്ത്ഥിയെ തട്ടിക്കൊണ്ട് പോകാന് ശ്രമിച്ചെന്നായിരുന്നു ദിലീപിനെതിരെയുള്ള പരാതി.സംഭവം ഇങ്ങനെ....ആലപ്പുഴ നൂറനാട് സ്വദേശിയായ ഒന്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോകാന് ശ്രമിച്ചെന്ന കള്ളപ്പരാതിയുടെ പേരിലാണ് ചാലക്കുടി സ്വദേശിയായ ദിലീപ് വെട്ടിലായത്.തന്നെ കറുത്ത ജീപ്പില് വന്ന ഒരാള് തട്ടികൊണ്ടു പോകാന് ശ്രമിച്ചെന്നും, അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് അടുത്തുള്ള ഒരു വീട്ടില് കയറിയെന്നും പറഞ്ഞ കുട്ടി വാഹനത്തിന്റെ നമ്പര് നാട്ടുകാരോടും നൂറനാട് പോലീസിനോടും പറഞ്ഞു.പിന്നീട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തില് വാഹനം ചാലക്കുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തി.വാഹന ഉടമയുടെ വീട്ടിലെത്തിയ ചാലക്കുടി പോലീസ് വണ്ടിയും ഉടമയും വീട്ടില് തന്നെയുണ്ടെന്ന് നൂറനാട് പോലീസിനെ അറിയിച്ചു.പിന്നീട് സംഭവത്തില് സംശയം തോന്നിയ പോലീസ് ഒന്പതാംക്ലാസുകാരനെ വീണ്ടും ചോദ്യം ചെയ്തു.ഇതോടെയാണ് യഥാര്ത്ഥ സംഭവം പുറത്തു വന്നത്.സ്കൂളില് പോകാന് ഇഷ്ടമില്ലാത്തതിനാല് കൂട്ടുകാരന് പറഞ്ഞു കൊടുത്ത മാര്ഗ്ഗമായിരുന്നത്രേ തട്ടിക്കൊണ്ടു പോകല് നാടകം.വിദ്യാര്ത്ഥി ഭാവനയില് സൃഷ്ടിച്ചതായിരുന്നു വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്.എന്തായാലും പുലിവാല് പിടിച്ച് നെട്ടോട്ടത്തിലാണ് ദിലീപ് നാരായണനെന്ന ചാലക്കുടിക്കാരന്.ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാന് ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരിലൊരാള് ചിത്രീകരിച്ച വീഡിയോ വൈറലായി.ഇതോടെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് വാഹന ഉടമയായ ദിലീപ്
സ്കൂളില് പോകാന് മടി, തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചെന്ന് പരാതി നല്കി വിദ്യാര്ത്ഥി; ഭാവനയില് എടുത്തിട്ട 'വാഹന നമ്പറില്' കുടുങ്ങിയത് ചാലക്കുടിക്കാരന്
https://bignewskerala.com/2019/07/14/student-made-fake-complaint/42605/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: സംഭവിച്ചിട്ടില്ലാത്ത തട്ടിക്കൊണ്ട് പോകല് നാടകത്തിന്റെ പേരില് പുലിവാല് പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശി ദിലീപ് നാരായണന്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണനെ തേടി പോലീസ് വീട്ടിലെത്തുന്നത്.സംഭവം വേറൊന്നുമല്ല.ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ ഒന്പതാംക്ലാസ് വിദ്യാര്ത്ഥിയെ തട്ടിക്കൊണ്ട് പോകാന് ശ്രമിച്ചെന്നായിരുന്നു ദിലീപിനെതിരെയുള്ള പരാതി.സംഭവം ഇങ്ങനെ....ആലപ്പുഴ നൂറനാട് സ്വദേശിയായ ഒന്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോകാന് ശ്രമിച്ചെന്ന കള്ളപ്പരാതിയുടെ പേരിലാണ് ചാലക്കുടി സ്വദേശിയായ ദിലീപ് വെട്ടിലായത്.തന്നെ കറുത്ത ജീപ്പില് വന്ന ഒരാള് തട്ടികൊണ്ടു പോകാന് ശ്രമിച്ചെന്നും, അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് അടുത്തുള്ള ഒരു വീട്ടില് കയറിയെന്നും പറഞ്ഞ കുട്ടി വാഹനത്തിന്റെ നമ്പര് നാട്ടുകാരോടും നൂറനാട് പോലീസിനോടും പറഞ്ഞു.പിന്നീട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തില് വാഹനം ചാലക്കുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തി.വാഹന ഉടമയുടെ വീട്ടിലെത്തിയ ചാലക്കുടി പോലീസ് വണ്ടിയും ഉടമയും വീട്ടില് തന്നെയുണ്ടെന്ന് നൂറനാട് പോലീസിനെ അറിയിച്ചു.പിന്നീട് സംഭവത്തില് സംശയം തോന്നിയ പോലീസ് ഒന്പതാംക്ലാസുകാരനെ വീണ്ടും ചോദ്യം ചെയ്തു.ഇതോടെയാണ് യഥാര്ത്ഥ സംഭവം പുറത്തു വന്നത്.സ്കൂളില് പോകാന് ഇഷ്ടമില്ലാത്തതിനാല് കൂട്ടുകാരന് പറഞ്ഞു കൊടുത്ത മാര്ഗ്ഗമായിരുന്നത്രേ തട്ടിക്കൊണ്ടു പോകല് നാടകം.വിദ്യാര്ത്ഥി ഭാവനയില് സൃഷ്ടിച്ചതായിരുന്നു വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്.എന്തായാലും പുലിവാല് പിടിച്ച് നെട്ടോട്ടത്തിലാണ് ദിലീപ് നാരായണനെന്ന ചാലക്കുടിക്കാരന്.ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാന് ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരിലൊരാള് ചിത്രീകരിച്ച വീഡിയോ വൈറലായി.ഇതോടെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് വാഹന ഉടമയായ ദിലീപ് ### Headline : സ്കൂളില് പോകാന് മടി, തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചെന്ന് പരാതി നല്കി വിദ്യാര്ത്ഥി; ഭാവനയില് എടുത്തിട്ട 'വാഹന നമ്പറില്' കുടുങ്ങിയത് ചാലക്കുടിക്കാരന്
344
പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറികളുടെ പ്രവർത്തനമാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജൻ.സംസ്ഥാനം തുടർച്ചയായി രണ്ട് വർഷം പ്രളയത്തിൽ മുങ്ങിയെങ്കിലും ഇതിൽ ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം സർക്കാർ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ക്വാറി പ്രവർത്തിക്കാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില് പറഞ്ഞു.തുടർച്ചയായി രണ്ട് വർഷം സംസ്ഥാനം പ്രളയക്കെടുതി നേരിട്ടിട്ടും ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.എന്നാൽ, നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിൽ ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുവെന്ന് പരാമർശിച്ചിട്ടുണ്ട്.ഈ വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്തുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അപേക്ഷിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.അനധികൃത ഖനനം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.അതേ സമയം കേരള ബാങ്ക് മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിച്ചു.ഇപ്പോൾ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്കിൽ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു
പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറി പ്രവർത്തനമല്ല, ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ല: മന്ത്രി
https://malayalam.oneindia.com/news/kerala/ep-jayarajan-has-said-that-natural-disasters-are-not-caused-by-quarries-241974.html?utm_source=articlepage-Slot1-2&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറികളുടെ പ്രവർത്തനമാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജൻ.സംസ്ഥാനം തുടർച്ചയായി രണ്ട് വർഷം പ്രളയത്തിൽ മുങ്ങിയെങ്കിലും ഇതിൽ ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം സർക്കാർ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ക്വാറി പ്രവർത്തിക്കാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില് പറഞ്ഞു.തുടർച്ചയായി രണ്ട് വർഷം സംസ്ഥാനം പ്രളയക്കെടുതി നേരിട്ടിട്ടും ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.എന്നാൽ, നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിൽ ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുവെന്ന് പരാമർശിച്ചിട്ടുണ്ട്.ഈ വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്തുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അപേക്ഷിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.അനധികൃത ഖനനം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.അതേ സമയം കേരള ബാങ്ക് മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിച്ചു.ഇപ്പോൾ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്കിൽ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു ### Headline : പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറി പ്രവർത്തനമല്ല, ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ല: മന്ത്രി
345
ചീമേനി: ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക വി പി ജാനകിയെ കൊലപ്പെടുത്തി കവര്ച്ചനടത്തിയ സംഭവത്തില് പ്രതികളെ പിടികൂടാനാകാതെ പോലീസ്.ഡിസംബര് 13ന് കൊലപാതകം നടന്ന് ഒരുമാസമാകാറാകുമ്പോഴും അന്വേഷണത്തില് കാര്യമായ പുരോഗതി കൈവരിക്കാന് പ്രത്യേക പോലീസ് സംഘത്തിന് കഴിഞ്ഞിട്ടില്ല.ജെറ്റ് എയര്വേയ്സില് പൈലറ്റുമാരുടെ കയ്യാങ്കളി: ന്യൂ ഇയര് ദിനത്തില് പൈലറ്റിന് പണികിട്ടി ഇതിനകംതന്നെ നൂറിലധികംപേരെ ചോദ്യം ചെയ്യുകയും പതിനായിരത്തിലധികം ഫോണ് കോളുകള് പരിശോധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതികളിലേക്കെത്താന് ഇവ പോലീസിനെ സഹായിച്ചില്ല.കഴിഞ്ഞ മംഗളുരുവിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തികുന്നു.എന്നാല്, ഇവര് മത്സ്യത്തൊഴിലാളികളാണെന്ന് കണ്ട് വിട്ടയച്ചു.കൂടാതെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കൂടുതല് വിവരങ്ങള് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.ചില സംശയങ്ങള് ദൂരീകരിക്കാന് മക്കളെയും അടുത്ത ബന്ധുക്കളെയും വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം മേധാവി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.കെ.ദാമോദരന്റെ നേതൃത്വത്തില് മൊഴിയെടുത്തത്.കഴിഞ്ഞദിവസവും ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്, അന്വേഷണസംഘം മേധാവി ഡിവൈഎസ്പി കെ ദാമോദരന് എന്നിവര് പുലിയന്നൂരിലെ കൊലനടന്ന വീട്ടിലെത്തി മുറികള് പരിശോധിച്ചിരുന്നു.ആവര്ത്തിച്ചുള്ള പരിശോധനയിലും കൂടുതല് തെളിവുകളൊന്നു കണ്ടെടുക്കാനായില്ല.കവര്ച്ചയ്ക്കിടെ ചെറുത്തുനില്പ് നടത്താത്ത അധ്യാപികയെ കൊലപ്പെടുത്തിയത് പല സംശയത്തിനും ഇടനല്കുന്നു.മോഷ്ടാക്കളെ ഇവര് തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു.കൂടാതെ, ക്വട്ടേഷന് കൊലപാതകമാണോ എന്നതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.പ്രതികളെ ഉടന് പിടികൂടുമെന്നാണ് പോലീസ് പറയുന്നതെങ്കിലും അന്വേഷണം നീണ്ടുപോകുന്നത് നാട്ടുകാരെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുകയാണ്
ചീമേനിയിലെ ഞെട്ടിക്കുന്ന കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
https://malayalam.oneindia.com/news/kerala/cheemeni-murder-case-police-190250.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചീമേനി: ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക വി പി ജാനകിയെ കൊലപ്പെടുത്തി കവര്ച്ചനടത്തിയ സംഭവത്തില് പ്രതികളെ പിടികൂടാനാകാതെ പോലീസ്.ഡിസംബര് 13ന് കൊലപാതകം നടന്ന് ഒരുമാസമാകാറാകുമ്പോഴും അന്വേഷണത്തില് കാര്യമായ പുരോഗതി കൈവരിക്കാന് പ്രത്യേക പോലീസ് സംഘത്തിന് കഴിഞ്ഞിട്ടില്ല.ജെറ്റ് എയര്വേയ്സില് പൈലറ്റുമാരുടെ കയ്യാങ്കളി: ന്യൂ ഇയര് ദിനത്തില് പൈലറ്റിന് പണികിട്ടി ഇതിനകംതന്നെ നൂറിലധികംപേരെ ചോദ്യം ചെയ്യുകയും പതിനായിരത്തിലധികം ഫോണ് കോളുകള് പരിശോധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതികളിലേക്കെത്താന് ഇവ പോലീസിനെ സഹായിച്ചില്ല.കഴിഞ്ഞ മംഗളുരുവിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തികുന്നു.എന്നാല്, ഇവര് മത്സ്യത്തൊഴിലാളികളാണെന്ന് കണ്ട് വിട്ടയച്ചു.കൂടാതെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കൂടുതല് വിവരങ്ങള് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.ചില സംശയങ്ങള് ദൂരീകരിക്കാന് മക്കളെയും അടുത്ത ബന്ധുക്കളെയും വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം മേധാവി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.കെ.ദാമോദരന്റെ നേതൃത്വത്തില് മൊഴിയെടുത്തത്.കഴിഞ്ഞദിവസവും ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്, അന്വേഷണസംഘം മേധാവി ഡിവൈഎസ്പി കെ ദാമോദരന് എന്നിവര് പുലിയന്നൂരിലെ കൊലനടന്ന വീട്ടിലെത്തി മുറികള് പരിശോധിച്ചിരുന്നു.ആവര്ത്തിച്ചുള്ള പരിശോധനയിലും കൂടുതല് തെളിവുകളൊന്നു കണ്ടെടുക്കാനായില്ല.കവര്ച്ചയ്ക്കിടെ ചെറുത്തുനില്പ് നടത്താത്ത അധ്യാപികയെ കൊലപ്പെടുത്തിയത് പല സംശയത്തിനും ഇടനല്കുന്നു.മോഷ്ടാക്കളെ ഇവര് തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു.കൂടാതെ, ക്വട്ടേഷന് കൊലപാതകമാണോ എന്നതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.പ്രതികളെ ഉടന് പിടികൂടുമെന്നാണ് പോലീസ് പറയുന്നതെങ്കിലും അന്വേഷണം നീണ്ടുപോകുന്നത് നാട്ടുകാരെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുകയാണ് ### Headline : ചീമേനിയിലെ ഞെട്ടിക്കുന്ന കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
346
മുംബൈ: 2016ല് മോദി സര്ക്കാര് നോട്ട് നിരോധിച്ച ശേഷം അച്ചടിച്ച പുതിയ നോട്ടുകളുടെ വന് ശേഖരം വിവിധ മേഖലകളില് എത്തിച്ചുവെന്ന് മുന് എയര് ചീഫ് മാര്ഷല് ബിഎസ് ധനോവ.625 ടണ് നോട്ടുകളാണ് വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് എത്തിച്ചത്.ബോംബെ ഐഐടി സംഘടിപ്പിച്ച ടെക്ഫെസ്റ്റില് സംസാരിക്കുകയായിരുന്നു മുന് വ്യോമസേന ചീഫ് മാര്ഷല്.നോട്ട് നിരോധിച്ച വേളയില് തങ്ങളാണ് പുതിയ നോട്ടുകള് ജനങ്ങളിലേക്ക് എത്തിച്ചത്.ഒരു കോടി രൂപയുടെ നോട്ടുകള്ക്ക് 20 കിലോ വരും.എന്നാല് തങ്ങള് കൊണ്ടുപോയ നോട്ടുകെട്ടുകള് എത്ര രൂപ മൂല്യമുള്ളതാണെന്ന് അറിയില്ലെന്നും ബിഎസ് ധനോവ പറഞ്ഞു.വ്യോമ സേന സര്ക്കാരിന്റെ ആവശ്യം പരിഗണിച്ച് ആഭ്യന്തര സര്വീസുകള് നടത്താറുണ്ട്.നോട്ട് നിരോധനത്തിന് ശേഷം ഇത്തരത്തില് 33 സര്വീസുകള് നടത്തി.625 ടണ് പുതിയ നോട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് എത്തിച്ചത്.2016 ഡിസംബര് 31 മുതല് 2019 സപ്തംബര് 30 വരെ വ്യോമസേനാ മേധാവി ആയിരുന്നു ബിഎസ് ധനോവ.റാഫേല് ഇടപാട് സംബന്ധിച്ച വിവാദങ്ങളും അദ്ദേഹം പ്രസംഗത്തില് പരാമര്ശിച്ചു.ഗള്ഫില് തിരക്കിട്ട ചര്ച്ച; ഖത്തര് മന്ത്രി ഇറാനില്, സൗദി പോംപിയോയെ വിളിച്ചു, കുവൈത്തില് ജാഗ്രത റാഫേല് പോലുള്ള വിവാദങ്ങള് സേനയുടെ വീര്യത്തെ തകര്ക്കും.പ്രതിരോധ സംവിധാനങ്ങള് സൈന്യത്തിന് ലഭിക്കുന്നത് തടയാന് മാത്രമേ വിവാദങ്ങള് സഹായിക്കൂ.രാജീവ് ഗാന്ധി സര്ക്കാരിന്റെ കാലത്ത് വിവാദമായ ബൊഫോഴ്സ് ഇടപാട് സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു.ബൊഫോഴ്സ് തോക്കുകള് പിന്നീട് മികച്ചതായിരുന്നില്ലേ എന്നും ബിഎസ് ധനോവ ചോദിച്ചു.പാകിസ്താനുമായുള്ള സംഘര്ഷത്തിനിടെ അഭിനന്ദന് വര്ധമാന് മിഗ് 21ന് പകരം റാഫേല് യുദ്ധവിമാനം ആയിരുന്നു പറത്തിയതെങ്കില് ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ബിഎസ് ധനോവ പറഞ്ഞു
ടണ് പുതിയ നോട്ടുകള് വ്യോമസേന എത്തിച്ചു; മുന് സേനാ മേധാവിയുടെ വെളിപ്പെടുത്തല്
https://malayalam.oneindia.com/news/india/iaf-flew-625-tonnes-of-new-notes-former-iaf-chief-239787.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: 2016ല് മോദി സര്ക്കാര് നോട്ട് നിരോധിച്ച ശേഷം അച്ചടിച്ച പുതിയ നോട്ടുകളുടെ വന് ശേഖരം വിവിധ മേഖലകളില് എത്തിച്ചുവെന്ന് മുന് എയര് ചീഫ് മാര്ഷല് ബിഎസ് ധനോവ.625 ടണ് നോട്ടുകളാണ് വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് എത്തിച്ചത്.ബോംബെ ഐഐടി സംഘടിപ്പിച്ച ടെക്ഫെസ്റ്റില് സംസാരിക്കുകയായിരുന്നു മുന് വ്യോമസേന ചീഫ് മാര്ഷല്.നോട്ട് നിരോധിച്ച വേളയില് തങ്ങളാണ് പുതിയ നോട്ടുകള് ജനങ്ങളിലേക്ക് എത്തിച്ചത്.ഒരു കോടി രൂപയുടെ നോട്ടുകള്ക്ക് 20 കിലോ വരും.എന്നാല് തങ്ങള് കൊണ്ടുപോയ നോട്ടുകെട്ടുകള് എത്ര രൂപ മൂല്യമുള്ളതാണെന്ന് അറിയില്ലെന്നും ബിഎസ് ധനോവ പറഞ്ഞു.വ്യോമ സേന സര്ക്കാരിന്റെ ആവശ്യം പരിഗണിച്ച് ആഭ്യന്തര സര്വീസുകള് നടത്താറുണ്ട്.നോട്ട് നിരോധനത്തിന് ശേഷം ഇത്തരത്തില് 33 സര്വീസുകള് നടത്തി.625 ടണ് പുതിയ നോട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് എത്തിച്ചത്.2016 ഡിസംബര് 31 മുതല് 2019 സപ്തംബര് 30 വരെ വ്യോമസേനാ മേധാവി ആയിരുന്നു ബിഎസ് ധനോവ.റാഫേല് ഇടപാട് സംബന്ധിച്ച വിവാദങ്ങളും അദ്ദേഹം പ്രസംഗത്തില് പരാമര്ശിച്ചു.ഗള്ഫില് തിരക്കിട്ട ചര്ച്ച; ഖത്തര് മന്ത്രി ഇറാനില്, സൗദി പോംപിയോയെ വിളിച്ചു, കുവൈത്തില് ജാഗ്രത റാഫേല് പോലുള്ള വിവാദങ്ങള് സേനയുടെ വീര്യത്തെ തകര്ക്കും.പ്രതിരോധ സംവിധാനങ്ങള് സൈന്യത്തിന് ലഭിക്കുന്നത് തടയാന് മാത്രമേ വിവാദങ്ങള് സഹായിക്കൂ.രാജീവ് ഗാന്ധി സര്ക്കാരിന്റെ കാലത്ത് വിവാദമായ ബൊഫോഴ്സ് ഇടപാട് സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു.ബൊഫോഴ്സ് തോക്കുകള് പിന്നീട് മികച്ചതായിരുന്നില്ലേ എന്നും ബിഎസ് ധനോവ ചോദിച്ചു.പാകിസ്താനുമായുള്ള സംഘര്ഷത്തിനിടെ അഭിനന്ദന് വര്ധമാന് മിഗ് 21ന് പകരം റാഫേല് യുദ്ധവിമാനം ആയിരുന്നു പറത്തിയതെങ്കില് ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ബിഎസ് ധനോവ പറഞ്ഞു ### Headline : ടണ് പുതിയ നോട്ടുകള് വ്യോമസേന എത്തിച്ചു; മുന് സേനാ മേധാവിയുടെ വെളിപ്പെടുത്തല്
347
മെല്ബണ്: ട്വന്റി20 വനിതകളുടെ ത്രിരാഷ്ട്ര ടൂര്ണമെന്റില് ഇന്ത്യക്ക് തോല്വി.ഓസ്ട്രേലിയ ആണ് ഫൈനലില് 11 റണ്സിന് ഇന്ത്യയെ കീഴടക്കിയത്..ഓസീസ് ഉയര്ത്തിയ 156 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 144 റണ്സിന് ഓള് ഔട്ടായി.37 പന്തില് 66 റണ്സെടുത്ത മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്.ഓസ്ട്രേലിയ 20 ഓവറില് ആറിന് 155 റൺസ് നേടിയപ്പോൾ ഇന്ത്യ 20 ഓവറില് 144ന് പുറത്താവുകയായിരുന്നു.ഓസീസ് ബത് മൂണിയുടെ (54 പന്തില് 71) അര്ധസെഞ്ചുറി മികവിലാണ് മികച്ച ടോട്ടലിലെത്തിയത്.ആഷ്ലി ഗാര്ഡ്നര്, മെഗ് ലാനിങ് എന്നിവര് 26 റണ്സ് വീതമാണ് എടുത്തത്.12 റണ്സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഓസീസ് ഓള് റൗണ്ടര് ജെസ് ജൊനാസണാണ് ആതിഥേയര്ക്ക് കീരിടം സമ്മാനിച്ചത്.പതിനഞ്ചാം ഓവറില് മന്ദാന പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകളും അവസാനിച്ചു.അവസാന ഏഴ് വിക്കറ്റുകള് വെറും 29 റണ്സിന് കളഞ്ഞുകുളിച്ചാണ് ഇന്ത്യ കിരീടം കൈവിട്ടത്.പതിനഞ്ചാം ഓവറില് മന്ദാന പുറത്താവുമ്പോള് ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയത്തിലേക്ക് 41 റണ്സ് മാത്രം മതിയായിരുന്നു.എന്നാല് മന്ദാനക്ക് പിന്നാലെ ക്യാപ്റ്റന് ഹര്മന്പ്രീത് കൗറും അരുന്ധതി റെഡ്ഡിയും ശിഖ പാണ്ഡെയയും വീണതോടെ ഇന്ത്യന് പോരാട്ടം അവസാനിച്ചു.'ഡൽഹിയിലെ സ്കൂളുകളിലും മദ്രസകളിലും ഹനുമാൻ നാമജപം നടപ്പാക്കൂ'; കെജ് രിവാളിനോട് ബി.ജെ.പി നേതാവ്
വനിതകളുടെ ത്രിരാഷ്ട്ര ടൂര്ണമെന്റ്; ഇന്ത്യയെ കീഴടക്കി ഓസീസിന് കിരീടം
https://www.malayalamexpress.in/archives/1057330/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മെല്ബണ്: ട്വന്റി20 വനിതകളുടെ ത്രിരാഷ്ട്ര ടൂര്ണമെന്റില് ഇന്ത്യക്ക് തോല്വി.ഓസ്ട്രേലിയ ആണ് ഫൈനലില് 11 റണ്സിന് ഇന്ത്യയെ കീഴടക്കിയത്..ഓസീസ് ഉയര്ത്തിയ 156 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 144 റണ്സിന് ഓള് ഔട്ടായി.37 പന്തില് 66 റണ്സെടുത്ത മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്.ഓസ്ട്രേലിയ 20 ഓവറില് ആറിന് 155 റൺസ് നേടിയപ്പോൾ ഇന്ത്യ 20 ഓവറില് 144ന് പുറത്താവുകയായിരുന്നു.ഓസീസ് ബത് മൂണിയുടെ (54 പന്തില് 71) അര്ധസെഞ്ചുറി മികവിലാണ് മികച്ച ടോട്ടലിലെത്തിയത്.ആഷ്ലി ഗാര്ഡ്നര്, മെഗ് ലാനിങ് എന്നിവര് 26 റണ്സ് വീതമാണ് എടുത്തത്.12 റണ്സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഓസീസ് ഓള് റൗണ്ടര് ജെസ് ജൊനാസണാണ് ആതിഥേയര്ക്ക് കീരിടം സമ്മാനിച്ചത്.പതിനഞ്ചാം ഓവറില് മന്ദാന പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകളും അവസാനിച്ചു.അവസാന ഏഴ് വിക്കറ്റുകള് വെറും 29 റണ്സിന് കളഞ്ഞുകുളിച്ചാണ് ഇന്ത്യ കിരീടം കൈവിട്ടത്.പതിനഞ്ചാം ഓവറില് മന്ദാന പുറത്താവുമ്പോള് ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയത്തിലേക്ക് 41 റണ്സ് മാത്രം മതിയായിരുന്നു.എന്നാല് മന്ദാനക്ക് പിന്നാലെ ക്യാപ്റ്റന് ഹര്മന്പ്രീത് കൗറും അരുന്ധതി റെഡ്ഡിയും ശിഖ പാണ്ഡെയയും വീണതോടെ ഇന്ത്യന് പോരാട്ടം അവസാനിച്ചു.'ഡൽഹിയിലെ സ്കൂളുകളിലും മദ്രസകളിലും ഹനുമാൻ നാമജപം നടപ്പാക്കൂ'; കെജ് രിവാളിനോട് ബി.ജെ.പി നേതാവ് ### Headline : വനിതകളുടെ ത്രിരാഷ്ട്ര ടൂര്ണമെന്റ്; ഇന്ത്യയെ കീഴടക്കി ഓസീസിന് കിരീടം
348
സിനിമയിലെത്തി ചുരുങ്ങിയകാലംകൊണ്ട് തന്നെ അടുത്ത സൂപ്പർസ്റ്റാറെന്ന് സിനിമാലോകം ഒന്നടങ്കം വാഴ്ത്തിയ താരമാണ് പൃഥിരാജ്.എന്നാൽ തുടരെത്തുടരെയുള്ള പരാജയങ്ങൾ പൃഥ്വിയുടെ സൂപ്പർതാരപദവി പോയിട്ട് നിലനിൽപ്പ് തന്നെ അപകടത്തിലാകുകയായിരുന്നു.ഈ സമയത്താണ് പൃഥ്വി തമിഴിൽ ഭാഗ്യം പരീക്ഷിച്ചത്.മൊഴി എന്ന ചിത്രം സൂപ്പർഹിറ്റായതോടെ പൃഥ്വിയുടെ ഭാഗ്യം തമിഴിൽ തെളിഞ്ഞു.തുടർന്ന് തമിഴിൽ തുടർച്ചയായി പൃഥ്വിരാജിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി.തമിഴിൽ തന്റെ സ്ഥാനമുറപ്പിച്ചതോടെ പൃഥ്വി വീണ്ടും മലാളത്തിലെത്തി.പുതിയ മുഖം ഹിറ്റായതോടെ തുടർച്ചയായി പൃഥ്വിയെവച്ച് സിനിമയെടുക്കാൻ നിർമമാതാക്കളുമെത്തി.എന്നാൽ പുതിയ മുഖത്തിന്റെ വിജയം തുടർന്നുള്ള ചിത്രങ്ങൾക്ക് തുടരാനാവാത്തത് പൃഥ്വിക്ക് തിരിച്ചടിയാവുകയായിരുന്നു.ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ അമൽനീരദ് ചിത്രം അൻവർ പരാജയപ്പെട്ടതും പൃഥ്വിയുടെ താരപദവിക്ക് ദോഷമായി.എന്നാൽ ഇപ്പോൾ പൃഥ്വിയെക്കുറിച്ച് കേൾക്കുന്നത് പുതുമയുള്ള വാർത്തകളാണ്.പൃഥ്വിരാജ് ബോളിവുഡ് ചിത്രത്തിൽ നായകനാകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് നിർമിക്കുന്ന ചിത്രത്തിലാണ് പൃഥ്വി നായകനാകുന്നത്.സച്ചിൻ കുന്ദൽക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗന്ധ, റസ്റ്റോറന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ സച്ചിൻ പ്രേക്ഷകർക്ക് സുപരിചിതനാണ. ് ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല.എന്നാൽ നടി റാണി മുഖർജിയായിരിക്കും പൃഥ്വിയുടെ നായികയെന്നും, ചിത്രം 2011-ൽ തന്നെ പ്രദർശനത്തിനെത്തിക്കുമെന്നുമാണ് സൂചന..അഭിപ്രായങ്ങൾ
പൃഥ്വിരാജ് ബോളിവുഡിലേക്ക്ഃ നായിക റാണി മുഖർജി
http://www.puzha.com/blog/magazine-cini_vision-cinema1_feb3_11/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സിനിമയിലെത്തി ചുരുങ്ങിയകാലംകൊണ്ട് തന്നെ അടുത്ത സൂപ്പർസ്റ്റാറെന്ന് സിനിമാലോകം ഒന്നടങ്കം വാഴ്ത്തിയ താരമാണ് പൃഥിരാജ്.എന്നാൽ തുടരെത്തുടരെയുള്ള പരാജയങ്ങൾ പൃഥ്വിയുടെ സൂപ്പർതാരപദവി പോയിട്ട് നിലനിൽപ്പ് തന്നെ അപകടത്തിലാകുകയായിരുന്നു.ഈ സമയത്താണ് പൃഥ്വി തമിഴിൽ ഭാഗ്യം പരീക്ഷിച്ചത്.മൊഴി എന്ന ചിത്രം സൂപ്പർഹിറ്റായതോടെ പൃഥ്വിയുടെ ഭാഗ്യം തമിഴിൽ തെളിഞ്ഞു.തുടർന്ന് തമിഴിൽ തുടർച്ചയായി പൃഥ്വിരാജിന്റെ ചിത്രങ്ങൾ പുറത്തിറങ്ങി.തമിഴിൽ തന്റെ സ്ഥാനമുറപ്പിച്ചതോടെ പൃഥ്വി വീണ്ടും മലാളത്തിലെത്തി.പുതിയ മുഖം ഹിറ്റായതോടെ തുടർച്ചയായി പൃഥ്വിയെവച്ച് സിനിമയെടുക്കാൻ നിർമമാതാക്കളുമെത്തി.എന്നാൽ പുതിയ മുഖത്തിന്റെ വിജയം തുടർന്നുള്ള ചിത്രങ്ങൾക്ക് തുടരാനാവാത്തത് പൃഥ്വിക്ക് തിരിച്ചടിയാവുകയായിരുന്നു.ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ അമൽനീരദ് ചിത്രം അൻവർ പരാജയപ്പെട്ടതും പൃഥ്വിയുടെ താരപദവിക്ക് ദോഷമായി.എന്നാൽ ഇപ്പോൾ പൃഥ്വിയെക്കുറിച്ച് കേൾക്കുന്നത് പുതുമയുള്ള വാർത്തകളാണ്.പൃഥ്വിരാജ് ബോളിവുഡ് ചിത്രത്തിൽ നായകനാകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് നിർമിക്കുന്ന ചിത്രത്തിലാണ് പൃഥ്വി നായകനാകുന്നത്.സച്ചിൻ കുന്ദൽക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗന്ധ, റസ്റ്റോറന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ സച്ചിൻ പ്രേക്ഷകർക്ക് സുപരിചിതനാണ. ് ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല.എന്നാൽ നടി റാണി മുഖർജിയായിരിക്കും പൃഥ്വിയുടെ നായികയെന്നും, ചിത്രം 2011-ൽ തന്നെ പ്രദർശനത്തിനെത്തിക്കുമെന്നുമാണ് സൂചന..അഭിപ്രായങ്ങൾ ### Headline : പൃഥ്വിരാജ് ബോളിവുഡിലേക്ക്ഃ നായിക റാണി മുഖർജി
349
ന്യൂയോര്ക്ക്: ഫേസ്ബുക്ക് ലൈവ് അവതരിപ്പിച്ചപ്പോള് ഇത്രയേറെ വിമര്ശനങ്ങള് നേരിടേണ്ടി വരുമെന്ന് സുക്കര്ബര്ഗ് പോലും വിചാരിച്ചുകാണില്ല.ലൈവ് സൗകര്യം പലരും ദുരുപയോഗം ചെയ്തതിനാലാണ് ഫേസ്ബുക്കിന് വിമര്ശനം നേരിടേണ്ടി വന്നത്.ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്ദ്ധിച്ചതായിരുന്നു പ്രധാന വിമര്ശനം.എന്നാല് ലൈവ് ഓപ്ഷന് ഉപയോഗിച്ച് തത്സമയം ആത്മഹത്യ ചെയ്യുന്നത് തടയാനുള്ള പുതിയ സാങ്കേതിക വിദ്യകള് ഫേസ്ബുക്ക് തന്നെ കണ്ടെത്തിയിരിക്കുകയാണ്.ഏതെങ്കിലും ഒരു ലൈവ് വീഡിയോ അപകടകരമാണെന്ന് തോന്നിയാല് ഫേസ്ബുക്ക് എമര്ജന്സി ടീമിന്റെ ശ്രദ്ധയില്പ്പെടുത്താം.ഉടന് തന്നെ ഫേസ്ബുക്ക് ഈ വ്യക്തിയുടെ ഫ്രണ്ട്ലിസ്റ്റിലുള്ളവര്ക്കും ഫേസ്ബുക്കിലുള്ള ബന്ധുക്കള്ക്കും അപകടവിവരം കൈമാറും.ഇത്തരത്തില് ലൈവ് ആത്മഹത്യ ചെയ്യുന്നവരെ തടയാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.വിമര്ശനങ്ങള്...പ്രണയനൈരാശ്യം കാരണവും, കുടുംബ പ്രശ്നങ്ങള് കാരണവും ആത്മഹത്യ ചെയ്യാന് തീരുമാനിക്കുന്നവര് മരിക്കുന്നതിന് മുന്പ് തങ്ങള്ക്ക് പറയാനുള്ളത് മറ്റുള്ളവരെ അറിയിക്കാന് ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കാന് തുടങ്ങിയതോടെയാണ് ഫേസ്ബുക്കിന് വിമര്ശനങ്ങള് നേരിടേണ്ടി വന്നത്.ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് ഒട്ടേറെ പേരാണ് ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം ആത്മഹത്യ ചെയ്തത്.എമര്ജന്സി...ഏതെങ്കിലും ഒരു ലൈവ് വീഡിയോ അപകടകരമാണെന്ന് കണ്ടാല് ഫേസ്ബുക്ക് എമര്ജന്സി ടീമിനെ അറിയിക്കാനുള്ള സംവിധാനമാണ് നിലവില് വരുന്നത്.തുടര്ന്ന് ഫേസ്ബുക്ക് എമര്ജന്സി ടീം ലൈവ് വീഡിയോ ചെയ്യുന്നയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്ക്കും ബന്ധുക്കള്ക്കും സന്ദേശം കൈമാറും.ഇവരുടെ ഫോണുകളില് ലൈവ് വീഡിയോ ദൃശ്യങ്ങളടക്കം പോപ് അപ് സന്ദേശമായി പ്രത്യക്ഷപ്പെടുകയും ചെയ്യും.മെസഞ്ചറിനും...ആദ്യഘട്ടത്തില് ഫേസ്ബുക്ക് ലൈവില് മാത്രമാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.പിന്നീട് മെസഞ്ചറിലും, പോസ്റ്റുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്.നിലവില് ലൈവ് ആത്മഹത്യകള് തടയുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം
ലൈവ് ആത്മഹത്യകള് തടയാന് ഫേസ്ബുക്ക്...ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ രക്ഷിക്കാന് പുതിയ ഓപ്ഷന്
https://malayalam.oneindia.com/news/international/facebook-boosts-tools-to-prevent-live-suicides-166088.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂയോര്ക്ക്: ഫേസ്ബുക്ക് ലൈവ് അവതരിപ്പിച്ചപ്പോള് ഇത്രയേറെ വിമര്ശനങ്ങള് നേരിടേണ്ടി വരുമെന്ന് സുക്കര്ബര്ഗ് പോലും വിചാരിച്ചുകാണില്ല.ലൈവ് സൗകര്യം പലരും ദുരുപയോഗം ചെയ്തതിനാലാണ് ഫേസ്ബുക്കിന് വിമര്ശനം നേരിടേണ്ടി വന്നത്.ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്ദ്ധിച്ചതായിരുന്നു പ്രധാന വിമര്ശനം.എന്നാല് ലൈവ് ഓപ്ഷന് ഉപയോഗിച്ച് തത്സമയം ആത്മഹത്യ ചെയ്യുന്നത് തടയാനുള്ള പുതിയ സാങ്കേതിക വിദ്യകള് ഫേസ്ബുക്ക് തന്നെ കണ്ടെത്തിയിരിക്കുകയാണ്.ഏതെങ്കിലും ഒരു ലൈവ് വീഡിയോ അപകടകരമാണെന്ന് തോന്നിയാല് ഫേസ്ബുക്ക് എമര്ജന്സി ടീമിന്റെ ശ്രദ്ധയില്പ്പെടുത്താം.ഉടന് തന്നെ ഫേസ്ബുക്ക് ഈ വ്യക്തിയുടെ ഫ്രണ്ട്ലിസ്റ്റിലുള്ളവര്ക്കും ഫേസ്ബുക്കിലുള്ള ബന്ധുക്കള്ക്കും അപകടവിവരം കൈമാറും.ഇത്തരത്തില് ലൈവ് ആത്മഹത്യ ചെയ്യുന്നവരെ തടയാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.വിമര്ശനങ്ങള്...പ്രണയനൈരാശ്യം കാരണവും, കുടുംബ പ്രശ്നങ്ങള് കാരണവും ആത്മഹത്യ ചെയ്യാന് തീരുമാനിക്കുന്നവര് മരിക്കുന്നതിന് മുന്പ് തങ്ങള്ക്ക് പറയാനുള്ളത് മറ്റുള്ളവരെ അറിയിക്കാന് ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കാന് തുടങ്ങിയതോടെയാണ് ഫേസ്ബുക്കിന് വിമര്ശനങ്ങള് നേരിടേണ്ടി വന്നത്.ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് ഒട്ടേറെ പേരാണ് ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം ആത്മഹത്യ ചെയ്തത്.എമര്ജന്സി...ഏതെങ്കിലും ഒരു ലൈവ് വീഡിയോ അപകടകരമാണെന്ന് കണ്ടാല് ഫേസ്ബുക്ക് എമര്ജന്സി ടീമിനെ അറിയിക്കാനുള്ള സംവിധാനമാണ് നിലവില് വരുന്നത്.തുടര്ന്ന് ഫേസ്ബുക്ക് എമര്ജന്സി ടീം ലൈവ് വീഡിയോ ചെയ്യുന്നയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്ക്കും ബന്ധുക്കള്ക്കും സന്ദേശം കൈമാറും.ഇവരുടെ ഫോണുകളില് ലൈവ് വീഡിയോ ദൃശ്യങ്ങളടക്കം പോപ് അപ് സന്ദേശമായി പ്രത്യക്ഷപ്പെടുകയും ചെയ്യും.മെസഞ്ചറിനും...ആദ്യഘട്ടത്തില് ഫേസ്ബുക്ക് ലൈവില് മാത്രമാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.പിന്നീട് മെസഞ്ചറിലും, പോസ്റ്റുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്.നിലവില് ലൈവ് ആത്മഹത്യകള് തടയുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം ### Headline : ലൈവ് ആത്മഹത്യകള് തടയാന് ഫേസ്ബുക്ക്...ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ രക്ഷിക്കാന് പുതിയ ഓപ്ഷന്
350
നിവിൻ പോളിയേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'ലവ് ആക്ഷൻ ഡ്രാമ'.ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്.മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി.റിലീസ് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും തുടരുന്ന സിനിമ 50 കോടി ക്ലബില് എത്തിയിരിക്കുകയാണ്.അണിയറ പ്രവര്ത്തകര് തന്നെയാണ് ഇക്കാര്യം സോഷ്യല് മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്.ഇതിനോടനുബന്ധിച്ച് പുതിയ ടീസറും അണിയറക്കാര് പങ്കുവെച്ചിരുന്നു.ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച 'വടക്കുനോക്കി യന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്.ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്.അജു വര്ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുകയാണ് ധ്യാൻ ശ്രീനിവാസന്റെ 'ലവ് ആക്ഷൻ ഡ്രാമ'യിൽ.നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങൻെ ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവർ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ്.മലർവാടി താരങ്ങൾക്കൊപ്പം ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.ലവ് ആക്ഷന് ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം എഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്.സിനിമയുടെ ഓണ്ലൈന് സ്ട്രീമിംഗ് ഹോട്ട് സ്റ്റാറിലൂടെയായിരിക്കും
കോടി ക്ലബില് കയറി നിവിന് പോളി ചിത്രം ലവ് ആക്ഷന് ഡ്രാമ ; സക്സസ് ടീസര് പുറത്തുവിട്ട് താരം
https://www.malayalamexpress.in/archives/848284/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നിവിൻ പോളിയേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'ലവ് ആക്ഷൻ ഡ്രാമ'.ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്.മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി.റിലീസ് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും തുടരുന്ന സിനിമ 50 കോടി ക്ലബില് എത്തിയിരിക്കുകയാണ്.അണിയറ പ്രവര്ത്തകര് തന്നെയാണ് ഇക്കാര്യം സോഷ്യല് മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്.ഇതിനോടനുബന്ധിച്ച് പുതിയ ടീസറും അണിയറക്കാര് പങ്കുവെച്ചിരുന്നു.ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച 'വടക്കുനോക്കി യന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്.ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്.അജു വര്ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുകയാണ് ധ്യാൻ ശ്രീനിവാസന്റെ 'ലവ് ആക്ഷൻ ഡ്രാമ'യിൽ.നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങൻെ ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവർ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുകയാണ്.മലർവാടി താരങ്ങൾക്കൊപ്പം ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.ലവ് ആക്ഷന് ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം എഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്.സിനിമയുടെ ഓണ്ലൈന് സ്ട്രീമിംഗ് ഹോട്ട് സ്റ്റാറിലൂടെയായിരിക്കും ### Headline : കോടി ക്ലബില് കയറി നിവിന് പോളി ചിത്രം ലവ് ആക്ഷന് ഡ്രാമ ; സക്സസ് ടീസര് പുറത്തുവിട്ട് താരം
351
കൂത്തുപറമ്പ്: വര്ഷങ്ങളുടെ മുറവിളിക്കു ഒടുവില് കൂത്തുപറമ്പ് സബ് ജയിലിന്റെ നിര്മാണമാരംഭിക്കുന്നു.കഴിഞ്ഞ ദിവസം കണ്ണൂര് സെന്ട്രല് ജയിലില് ജയില് ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ജയില് ഡിജിപി ഋഷിരാജ് സിങാണ് കൂത്തുപറമ്പ് സബ് ജയിലിന്റെ ടെന്ഡര് നടപടി പൂര്ത്തിയായതായും 10 ദിവസത്തിനകം പണി തുടങ്ങുമെന്നും അറിയിച്ചത്.പിണറായി സര്ക്കാരിന് ഉപതെരഞ്ഞെടുപ്പില് തിരിച്ചടി നേരിടും: എൻഡിഎ കരുത്ത് കാട്ടുമെന്ന് തുഷാർ സംസ്ഥാന ബജറ്റില് മൂന്നു കോടിയോളം രൂപ വകയിരുത്തിയിട്ടും കൂത്തുപറമ്പ് സബ് ജയില് നിര്മ്മാണം ആരംഭിക്കാത്തത് ഏറെ വിമര്ശനങ്ങള്ക്ക് ഇടയാക്കിയിരുന്നു.വിദഗ്ധ സംഘത്തിന്റെ നിര്ദേശത്തെ തുടര്ന്നാണ് ബജറ്റില് തുക വകയിരുത്തിയത്.സംസ്ഥാനത്തെ ജയിലുകളില് തടവുകാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലായിരുന്നു കൂത്തുപറമ്പില് കൂടി സബ് ജയില് നിര്മിക്കാന് സര്ക്കാര് തീരുമാനിച്ചത്.കൂത്തുപറമ്പ് പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തിന് സമീപം ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന സബ് ജയില് പൊളിച്ച് പുതിയ ജയില് നിര്മ്മിക്കാനായിരുന്നു ധാരണ.പോലീസ് വകുപ്പിന്റെ കയ്യിലുള്ള സ്ഥലം സബ് ജയില് നിര്മിക്കുന്നതിനായി മാസങ്ങള്ക്ക് മുന്പ് തന്നെ ജയില് വകുപ്പിന് കൈമാറിയിരുന്നു.എന്നാല്, എസ്റ്റിമേറ്റ് നടപടികള് പൂര്ത്തിയാക്കുന്നത് അടക്കമുള്ള കാലതാമസം നിര്മ്മാണം ആരംഭിക്കാന് തടസ്സമായി.അതോടൊപ്പം ടെന്ഡര് നടപടികളും പൂര്ത്തിയായില്ല.മാത്രമല്ല,നിര്ദിഷ്ട ജയില് വളപ്പിലെ മരങ്ങള് മുറിച്ചു മാറ്റാനുമുണ്ട്.സമയബന്ധിതമായി നടപടിക്രമങ്ങള് പൂര്ത്തിയാക്കാത്തതാണ് നിര്മ്മാണത്തിന് തടസ്സമായത് എന്നും ആരോപണം ഉണ്ടായിരുന്നു.രണ്ടു വര്ഷം മുന്പ് അന്നത്തെ ജയില് മേധാവിയായിരുന്ന ആര് ശ്രീലേഖ ഇവിടം സന്ദര്ശിച്ചപ്പോള് ആറ് മാസം കൊണ്ട് നിര്മ്മാണം പൂര്ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല് ആ പ്രഖ്യാപനം പ്രസംഗത്തില് മാത്രം ഒതുങ്ങുകയായിരുന്നു
കൂത്ത്പറമ്പ് സബ് ജയില് നിര്മാണം തുടങ്ങുമെന്ന് ജയില് ഡിജിപി; 10 ദിവസത്തിനകം പണി തുടങ്ങും
https://malayalam.oneindia.com/news/kannur/jail-construction-in-koothuparambu-235094.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൂത്തുപറമ്പ്: വര്ഷങ്ങളുടെ മുറവിളിക്കു ഒടുവില് കൂത്തുപറമ്പ് സബ് ജയിലിന്റെ നിര്മാണമാരംഭിക്കുന്നു.കഴിഞ്ഞ ദിവസം കണ്ണൂര് സെന്ട്രല് ജയിലില് ജയില് ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ജയില് ഡിജിപി ഋഷിരാജ് സിങാണ് കൂത്തുപറമ്പ് സബ് ജയിലിന്റെ ടെന്ഡര് നടപടി പൂര്ത്തിയായതായും 10 ദിവസത്തിനകം പണി തുടങ്ങുമെന്നും അറിയിച്ചത്.പിണറായി സര്ക്കാരിന് ഉപതെരഞ്ഞെടുപ്പില് തിരിച്ചടി നേരിടും: എൻഡിഎ കരുത്ത് കാട്ടുമെന്ന് തുഷാർ സംസ്ഥാന ബജറ്റില് മൂന്നു കോടിയോളം രൂപ വകയിരുത്തിയിട്ടും കൂത്തുപറമ്പ് സബ് ജയില് നിര്മ്മാണം ആരംഭിക്കാത്തത് ഏറെ വിമര്ശനങ്ങള്ക്ക് ഇടയാക്കിയിരുന്നു.വിദഗ്ധ സംഘത്തിന്റെ നിര്ദേശത്തെ തുടര്ന്നാണ് ബജറ്റില് തുക വകയിരുത്തിയത്.സംസ്ഥാനത്തെ ജയിലുകളില് തടവുകാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലായിരുന്നു കൂത്തുപറമ്പില് കൂടി സബ് ജയില് നിര്മിക്കാന് സര്ക്കാര് തീരുമാനിച്ചത്.കൂത്തുപറമ്പ് പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തിന് സമീപം ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന സബ് ജയില് പൊളിച്ച് പുതിയ ജയില് നിര്മ്മിക്കാനായിരുന്നു ധാരണ.പോലീസ് വകുപ്പിന്റെ കയ്യിലുള്ള സ്ഥലം സബ് ജയില് നിര്മിക്കുന്നതിനായി മാസങ്ങള്ക്ക് മുന്പ് തന്നെ ജയില് വകുപ്പിന് കൈമാറിയിരുന്നു.എന്നാല്, എസ്റ്റിമേറ്റ് നടപടികള് പൂര്ത്തിയാക്കുന്നത് അടക്കമുള്ള കാലതാമസം നിര്മ്മാണം ആരംഭിക്കാന് തടസ്സമായി.അതോടൊപ്പം ടെന്ഡര് നടപടികളും പൂര്ത്തിയായില്ല.മാത്രമല്ല,നിര്ദിഷ്ട ജയില് വളപ്പിലെ മരങ്ങള് മുറിച്ചു മാറ്റാനുമുണ്ട്.സമയബന്ധിതമായി നടപടിക്രമങ്ങള് പൂര്ത്തിയാക്കാത്തതാണ് നിര്മ്മാണത്തിന് തടസ്സമായത് എന്നും ആരോപണം ഉണ്ടായിരുന്നു.രണ്ടു വര്ഷം മുന്പ് അന്നത്തെ ജയില് മേധാവിയായിരുന്ന ആര് ശ്രീലേഖ ഇവിടം സന്ദര്ശിച്ചപ്പോള് ആറ് മാസം കൊണ്ട് നിര്മ്മാണം പൂര്ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല് ആ പ്രഖ്യാപനം പ്രസംഗത്തില് മാത്രം ഒതുങ്ങുകയായിരുന്നു ### Headline : കൂത്ത്പറമ്പ് സബ് ജയില് നിര്മാണം തുടങ്ങുമെന്ന് ജയില് ഡിജിപി; 10 ദിവസത്തിനകം പണി തുടങ്ങും
352
വിഷയം അനുഷ്ക ശര്മ രാഹുല് ഗാന്ധി മുതല് ദീപ്വീര് വരെ....2018ല് ട്വിറ്ററിനെ ഇളക്കി മറിച്ച വാര്ത്തകള് ഇവയാണ് 24, 2018, 16:30 അനുഷ്കയ്ക്കും വിരാടിനും വക്കീല് നോട്ടീസ്...അര്ഹാന് സിംഗ് തിരിച്ചടിച്ചു, കോടതിയില് പരിഹരിക്കുമോ 23, 2018, 21:04 അനുഷ്കയല്ല അര്ഹാനാണ് സൂപ്പര് സ്റ്റാര്....ഷാരൂഖിനും മാധുരി ദീക്ഷിതിനുമൊപ്പം അഭിനയം, കോലി ഞെട്ടും 19, 2018, 20:58 മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്കയുടെ ശാസന....സോഷ്യല് മീഡിയയില് അസഭ്യവര്ഷം, കോലിക്കും പൂരത്തെറി! 17, 2018, 16:14 അനുഷ്കയുടെ പരിക്ക് പാകിസ്താനില് വിലക്ക്, ഇസ്ലാം വിരുദ്ധതയെന്ന് സെന്സര് ബോര്ഡ് 2, 2018, 21:11 അനുഷ്കയുടെ മാലയില് ചുംബിച്ച് വിരാടിന്റെ പ്രതികാരം; ട്രോളന്മാര്ക്ക് മുന്നറിയിപ്പും 17, 2018, 10:57 സൗത്ത് ആഫ്രിക്കയില് ഡിസ്കൗണ്ട് അന്വേഷിച്ച് കോടികള് മൂല്യമുള്ള കോഹ്ലിയും ഭാര്യയും 2, 2018, 09:28 വിരാട് കോലി അനുഷ്ക വിവാഹം ഇറ്റലിയില്; അവധിയെടുത്തത് ഇതിനുവേണ്ടിയോ? 7, 2017, 09:33 ദീപാവലിയും പടക്കങ്ങളും തമ്മിലെന്താണ്..ചെവിയടക്കുന്ന ഒച്ച, കച്ചറ...ബാംഗ്ലൂരില് ഒരു രക്ഷയുമില്ല!!! 31, 2016, 10:08 വിവാഹം നടക്കുമ്പോള് നടക്കും..കോലിയെക്കുറിച്ച് ചോദിക്കരുത്..അനുഷ്ക ശര്മ ഹാപ്പിയല്ല! 16, 2016, 16:30 ഇന്ത്യ - പാക് മത്സരത്തിന് തൊട്ടുമുമ്പേ വിരാട് കോലിയെ കിഡ്നാപ്പ് ചെയ്താല്? 3, 2016, 16:28 മെസ്സിയും ജോക്കോവിച്ചും ഒക്കെ എന്ത്..മാര്ക്കറ്റ് വാല്യുവില് കോലി മൂന്നാമന്, ഏക ക്രിക്കറ്റര്! 27, 2016, 16:30 വിരാട് കോലിയും അനുഷ്കയും വീണ്ടും..ഡിന്നര് ഔട്ടിംഗ് ചിത്രങ്ങള് വൈറല്
അനുഷ്ക ശര്മ: Latest അനുഷ്ക ശര്മ
https://malayalam.oneindia.com/topic/%E0%B4%85%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E2%80%8C%E0%B4%95-%E0%B4%B6%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം അനുഷ്ക ശര്മ രാഹുല് ഗാന്ധി മുതല് ദീപ്വീര് വരെ....2018ല് ട്വിറ്ററിനെ ഇളക്കി മറിച്ച വാര്ത്തകള് ഇവയാണ് 24, 2018, 16:30 അനുഷ്കയ്ക്കും വിരാടിനും വക്കീല് നോട്ടീസ്...അര്ഹാന് സിംഗ് തിരിച്ചടിച്ചു, കോടതിയില് പരിഹരിക്കുമോ 23, 2018, 21:04 അനുഷ്കയല്ല അര്ഹാനാണ് സൂപ്പര് സ്റ്റാര്....ഷാരൂഖിനും മാധുരി ദീക്ഷിതിനുമൊപ്പം അഭിനയം, കോലി ഞെട്ടും 19, 2018, 20:58 മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്കയുടെ ശാസന....സോഷ്യല് മീഡിയയില് അസഭ്യവര്ഷം, കോലിക്കും പൂരത്തെറി! 17, 2018, 16:14 അനുഷ്കയുടെ പരിക്ക് പാകിസ്താനില് വിലക്ക്, ഇസ്ലാം വിരുദ്ധതയെന്ന് സെന്സര് ബോര്ഡ് 2, 2018, 21:11 അനുഷ്കയുടെ മാലയില് ചുംബിച്ച് വിരാടിന്റെ പ്രതികാരം; ട്രോളന്മാര്ക്ക് മുന്നറിയിപ്പും 17, 2018, 10:57 സൗത്ത് ആഫ്രിക്കയില് ഡിസ്കൗണ്ട് അന്വേഷിച്ച് കോടികള് മൂല്യമുള്ള കോഹ്ലിയും ഭാര്യയും 2, 2018, 09:28 വിരാട് കോലി അനുഷ്ക വിവാഹം ഇറ്റലിയില്; അവധിയെടുത്തത് ഇതിനുവേണ്ടിയോ? 7, 2017, 09:33 ദീപാവലിയും പടക്കങ്ങളും തമ്മിലെന്താണ്..ചെവിയടക്കുന്ന ഒച്ച, കച്ചറ...ബാംഗ്ലൂരില് ഒരു രക്ഷയുമില്ല!!! 31, 2016, 10:08 വിവാഹം നടക്കുമ്പോള് നടക്കും..കോലിയെക്കുറിച്ച് ചോദിക്കരുത്..അനുഷ്ക ശര്മ ഹാപ്പിയല്ല! 16, 2016, 16:30 ഇന്ത്യ - പാക് മത്സരത്തിന് തൊട്ടുമുമ്പേ വിരാട് കോലിയെ കിഡ്നാപ്പ് ചെയ്താല്? 3, 2016, 16:28 മെസ്സിയും ജോക്കോവിച്ചും ഒക്കെ എന്ത്..മാര്ക്കറ്റ് വാല്യുവില് കോലി മൂന്നാമന്, ഏക ക്രിക്കറ്റര്! 27, 2016, 16:30 വിരാട് കോലിയും അനുഷ്കയും വീണ്ടും..ഡിന്നര് ഔട്ടിംഗ് ചിത്രങ്ങള് വൈറല് ### Headline : അനുഷ്ക ശര്മ: Latest അനുഷ്ക ശര്മ
353
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരുടെ പിന്തുണ തേടി വീണ്ടും മുംബൈയിലേക്ക് പുറപ്പെടാന് ഒരുങ്ങി കോണ്ഗ്രസ്-ജെഡിഎസ് നേതാക്കള്.വ്യാഴാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക.അതിന് മുന്പ് എംഎല്എമാരെ അനുനയിപ്പിക്കുകയാണ് ഭരണകക്ഷി നേതാക്കളുടെ ലക്ഷ്യം.എന്നാല് യാതൊരു വിധ ഒത്തുതീര്പ്പിനും തയ്യാറല്ലെന്ന നിലപാടില് ഉറച്ച് നില്ക്കുകയാണ് രാജിവെച്ച എംഎല്എമാര്.കോണ്ഗ്രസ് നേതാക്കളില് നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും തങ്ങള്ക്ക് സുരക്ഷ നല്കണമെന്നും ആവശ്യപ്പെട്ട് ഇവര് മുംബൈ പോലീസിനെ സമീപിച്ചിട്ടുമുണ്ട്.'പുതിയ അധ്യക്ഷന്' പണി തുടങ്ങി!! അന്ന് കോണ്ഗ്രസ് എതിര്ത്തു, മഹാരാഷ്ട്രയില് പുതിയ സഖ്യം? എംഎല്എമാരെ അനുനയിപ്പിക്കാന് നേരത്തേ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയില് എത്തിയത് വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു.ഡികെയും സംഘത്തേയും ഒടുവില് പോലീസ് കസ്റ്റഡിയില് എടുത്ത് നീക്കുകയായിരുന്നു.ഇതിനിടെ കൂടുതല് നേതാക്കള് പാലം വലിക്കുമോയെന്ന ആശങ്കയും ഭരണകക്ഷിക്കുണ്ട്.നേരത്തേ വിമത കാമ്പിനൊപ്പം ഉറച്ച് നിന്ന് ബെല്ലാരിയില് നിന്നുള്ള നാല് എംഎല്എമാര് മറുകണ്ടം ചാടുമോയെന്ന ഭയത്തിലാണ്.ഇതോടെ കഴിഞ്ഞ ദിവസം ബെല്ലാരി റൂറലില് നിന്നുള്ള എംഎല്എയായ ബി നാഗേന്ദ്രയെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മന്ത്രി ഡികെ ശിവകുമാറും സന്ദര്ശിച്ചിരുന്നു.ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാള് ഹെബ്ബാളില് സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുകയാണ് നാഗേന്ദ്ര.'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്' നേരത്തേ വിമത നേതാവ് രമേശ് ജാര്ഖി ഹോളിക്കൊപ്പം നിലയുറച്ച നാഗേന്ദ്ര പിന്നീട് സഖ്യത്തിനൊപ്പം ഉറച്ച് നില്ക്കുകയായിരുന്നു.12 ഭരണകക്ഷി നേതാക്കള് രാജിവെച്ചപ്പോഴും താന് കോണ്ഗ്രസിനൊപ്പമാണെന്നായിരുന്നു നാഗേന്ദ്രയുടെ നിലപാട്
ഇത്തവണ ചാക്കിലാക്കും? വീണ്ടും മുംബൈയിലേക്ക് പറക്കാന് കോണ്ഗ്രസ് നേതാക്കള്
https://malayalam.oneindia.com/news/india/karnataka-crisis-congress-jds-leaders-to-visit-mumbai-229685.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരുടെ പിന്തുണ തേടി വീണ്ടും മുംബൈയിലേക്ക് പുറപ്പെടാന് ഒരുങ്ങി കോണ്ഗ്രസ്-ജെഡിഎസ് നേതാക്കള്.വ്യാഴാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക.അതിന് മുന്പ് എംഎല്എമാരെ അനുനയിപ്പിക്കുകയാണ് ഭരണകക്ഷി നേതാക്കളുടെ ലക്ഷ്യം.എന്നാല് യാതൊരു വിധ ഒത്തുതീര്പ്പിനും തയ്യാറല്ലെന്ന നിലപാടില് ഉറച്ച് നില്ക്കുകയാണ് രാജിവെച്ച എംഎല്എമാര്.കോണ്ഗ്രസ് നേതാക്കളില് നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും തങ്ങള്ക്ക് സുരക്ഷ നല്കണമെന്നും ആവശ്യപ്പെട്ട് ഇവര് മുംബൈ പോലീസിനെ സമീപിച്ചിട്ടുമുണ്ട്.'പുതിയ അധ്യക്ഷന്' പണി തുടങ്ങി!! അന്ന് കോണ്ഗ്രസ് എതിര്ത്തു, മഹാരാഷ്ട്രയില് പുതിയ സഖ്യം? എംഎല്എമാരെ അനുനയിപ്പിക്കാന് നേരത്തേ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയില് എത്തിയത് വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു.ഡികെയും സംഘത്തേയും ഒടുവില് പോലീസ് കസ്റ്റഡിയില് എടുത്ത് നീക്കുകയായിരുന്നു.ഇതിനിടെ കൂടുതല് നേതാക്കള് പാലം വലിക്കുമോയെന്ന ആശങ്കയും ഭരണകക്ഷിക്കുണ്ട്.നേരത്തേ വിമത കാമ്പിനൊപ്പം ഉറച്ച് നിന്ന് ബെല്ലാരിയില് നിന്നുള്ള നാല് എംഎല്എമാര് മറുകണ്ടം ചാടുമോയെന്ന ഭയത്തിലാണ്.ഇതോടെ കഴിഞ്ഞ ദിവസം ബെല്ലാരി റൂറലില് നിന്നുള്ള എംഎല്എയായ ബി നാഗേന്ദ്രയെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മന്ത്രി ഡികെ ശിവകുമാറും സന്ദര്ശിച്ചിരുന്നു.ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാള് ഹെബ്ബാളില് സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുകയാണ് നാഗേന്ദ്ര.'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്' നേരത്തേ വിമത നേതാവ് രമേശ് ജാര്ഖി ഹോളിക്കൊപ്പം നിലയുറച്ച നാഗേന്ദ്ര പിന്നീട് സഖ്യത്തിനൊപ്പം ഉറച്ച് നില്ക്കുകയായിരുന്നു.12 ഭരണകക്ഷി നേതാക്കള് രാജിവെച്ചപ്പോഴും താന് കോണ്ഗ്രസിനൊപ്പമാണെന്നായിരുന്നു നാഗേന്ദ്രയുടെ നിലപാട് ### Headline : ഇത്തവണ ചാക്കിലാക്കും? വീണ്ടും മുംബൈയിലേക്ക് പറക്കാന് കോണ്ഗ്രസ് നേതാക്കള്
354
ശ്രീനഗർ: കശ്മീരിലെ പ്രത്യേക പദവി എടുതത് കളയുന്നതിന്റെ ഭാഗമായി വീട്ടു തടങ്കലിലാക്കിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാർട്ടി നേതാക്കളെയും കാണാൻ ശ്രീനഗറിലെത്തയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും കശ്മീർ വിമാനത്താവളത്തിൽ തടഞ്ഞു.സുരക്ഷ സേനയാണ് രണ്ട് പേരെയും തടഞ്ഞത്.കനത്തമഴ; പെട്രോൾ പമ്പ് ഓഫീനകത്ത് വെള്ളം കയറി, ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം! തടങ്കലില് കഴിയുന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും എംഎല്.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരി കശ്മീരിലെത്തിയത്.ഇതിനായി അദ്ദേഹം നേരത്തെ ജമ്മു കശ്മീർ ഗവർണറോട് അനുമതി തേടുകയും ചെയ്തിരുന്നു.എന്നാൽ വിമാനം ഇറങ്ങിയതോടെ ഇരുവരെയും തടയുകയായിരുന്നു.തന്റെ പാർട്ടിയുടെ നേതാവിനെ കാണാൻ കശ്മീരിലേക്ക് പോകുകയാണെന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ചായിരുന്നു ഗവർക്ക് യെച്ചൂരി കത്തയച്ചിരുന്നത്.ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കു പിന്നാലെയാണ് തരിഗാമിയെ കശ്മീർ ഭരണകൂടം വീട്ടു തടങ്കലിലാക്കിയത്.സംസ്ഥാനത്തെ പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയാണ് കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്തത്
ഗവർണർക്ക് കത്തയച്ചിട്ടും കാര്യമുണ്ടായില്ല; സീതാറാം യെച്ചൂരിയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു
https://malayalam.oneindia.com/news/india/sitaram-yechury-and-d-raja-detained-at-srinagar-airport-231524.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശ്രീനഗർ: കശ്മീരിലെ പ്രത്യേക പദവി എടുതത് കളയുന്നതിന്റെ ഭാഗമായി വീട്ടു തടങ്കലിലാക്കിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാർട്ടി നേതാക്കളെയും കാണാൻ ശ്രീനഗറിലെത്തയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും കശ്മീർ വിമാനത്താവളത്തിൽ തടഞ്ഞു.സുരക്ഷ സേനയാണ് രണ്ട് പേരെയും തടഞ്ഞത്.കനത്തമഴ; പെട്രോൾ പമ്പ് ഓഫീനകത്ത് വെള്ളം കയറി, ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം! തടങ്കലില് കഴിയുന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും എംഎല്.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരി കശ്മീരിലെത്തിയത്.ഇതിനായി അദ്ദേഹം നേരത്തെ ജമ്മു കശ്മീർ ഗവർണറോട് അനുമതി തേടുകയും ചെയ്തിരുന്നു.എന്നാൽ വിമാനം ഇറങ്ങിയതോടെ ഇരുവരെയും തടയുകയായിരുന്നു.തന്റെ പാർട്ടിയുടെ നേതാവിനെ കാണാൻ കശ്മീരിലേക്ക് പോകുകയാണെന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ചായിരുന്നു ഗവർക്ക് യെച്ചൂരി കത്തയച്ചിരുന്നത്.ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കു പിന്നാലെയാണ് തരിഗാമിയെ കശ്മീർ ഭരണകൂടം വീട്ടു തടങ്കലിലാക്കിയത്.സംസ്ഥാനത്തെ പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയാണ് കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്തത് ### Headline : ഗവർണർക്ക് കത്തയച്ചിട്ടും കാര്യമുണ്ടായില്ല; സീതാറാം യെച്ചൂരിയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു
355
ദില്ലി: ജമ്മു കശ്മീരിലെ മുന് മുഖ്യമന്ത്രിമാരായ ഒമര് അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും പൊതുസുരക്ഷ നിയമ പ്രകാരം വീട്ടുതടങ്കലിലാക്കിയ സംഭവം ഞെട്ടലുളവാക്കിയതായി മുന് ധനകാര്യ മന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി ചിദംബരം.കുറ്റം ചെയ്യാത്തവരെ തടങ്കലില് വെക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് യോജിച്ച രീതിയല്ല.അന്യായമായ നിയമങ്ങള് പാസാക്കുമ്പോഴോ അന്യായമായ നിയമങ്ങള് നടപ്പാക്കുമ്പോഴോ സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ മറ്റെന്ത് മാര്ഗമാണ് ജനങ്ങള്ക്ക് മുന്പിലുള്ളതെന്ന് ചോദിച്ച ചിദംബരം സമാധാനപരമായ ചെറുത്തു നില്പ്പിനും നിസ്സഹകരണത്തിനും ആഹ്വാനം ചെയ്തു.ട്വിറ്ററിലാണ് ചിദംബരത്തിന്റെ പ്രതികരണം.2019ല് അമേരിക്ക നാടുകടത്തിയത് 1,600 ഇന്ത്യക്കാരെ: നിയമ ലംഘനത്തിന് പിടിയിലായത് 8,447 പേര് കശ്മീരിലെ മറ്റൊരു മുഖ്യമന്ത്രിയും ഒമര് അബ്ദുല്ലയുടെ പിതാവുമായ ഫാറൂഖ് അബ്ദുല്ലയും മാസങ്ങളായി പൊതുസുരക്ഷ നിയമ പ്രകാരം തടങ്കലിലാണ്.82 വയസ്സാണ് അദ്ദേഹത്തിന്.ഒമര്, മെഹ്ബൂബ മുഫ്തി എന്നിവരെ കൂടാതെ മറ്റ് മൂന്ന് പേര്ക്കെതിരെയും വ്യാഴാഴ്ച പിഎസ്എ പ്രകാരം കേസെടുത്തിട്ടുണ്ട്.അതേസമയം വ്യക്തികളെ ദീര്ഘകാലം തടങ്കലില് വെക്കുന്നതിനെ എതിര്ക്കുന്നുവെന്നും എന്നാല് സമാധാനത്തിനും സാധാരണ നില പുനസ്ഥാപിക്കാനും ഇത് കാരണമാകുമെങ്കില് അതിനെ പിന്തുണയ്ക്കാന് മടിക്കുന്നില്ലെന്നും ബിജെപി അറിയിച്ചു.വ്യക്തികളെ വിചാരണ പോലും കൂടാതെ രണ്ട് വര്ഷം വരെ തടങ്കലില് വെക്കാവുന്ന പൊതുസുരക്ഷാ നിയമം 1978ലാണ് ജമ്മു കശ്മീരില് പ്രാബല്യത്തില് വന്നത്.ക്രൂരമായ നിയമമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കിയിരുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയ ആഗസ്റ്റ് അഞ്ചാം തിയതി മുതല് 49കാരനായ ഒമര് അബ്ദുല്ലയെയും 60കാരിയായ മെഹബൂബ മുഫ്തിയെയും സെക്ഷന് 107 പ്രകാരം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.ഈ തടങ്കല് ഇന്നലെ അവസാനിക്കേണ്ടതായിരുന്നു.എന്നാല് ഇവര്ക്കെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുകയാണ് മോദി സര്ക്കാര്.ചിദംബരം പറയുന്നു
ഒമര് അബ്ദുല്ലയ്ക്കും മെഹബൂബ മുഫ്തിക്കുമെതിരെ കേസെടുത്തത് ഞെട്ടിപ്പിക്കുന്ന കാര്യമെന്ന് പി ചിദംബരം
https://malayalam.oneindia.com/news/india/p-chidambaram-about-psa-slapped-on-omar-abdullah-and-mehabooba-mufti-241658.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജമ്മു കശ്മീരിലെ മുന് മുഖ്യമന്ത്രിമാരായ ഒമര് അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും പൊതുസുരക്ഷ നിയമ പ്രകാരം വീട്ടുതടങ്കലിലാക്കിയ സംഭവം ഞെട്ടലുളവാക്കിയതായി മുന് ധനകാര്യ മന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി ചിദംബരം.കുറ്റം ചെയ്യാത്തവരെ തടങ്കലില് വെക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് യോജിച്ച രീതിയല്ല.അന്യായമായ നിയമങ്ങള് പാസാക്കുമ്പോഴോ അന്യായമായ നിയമങ്ങള് നടപ്പാക്കുമ്പോഴോ സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ മറ്റെന്ത് മാര്ഗമാണ് ജനങ്ങള്ക്ക് മുന്പിലുള്ളതെന്ന് ചോദിച്ച ചിദംബരം സമാധാനപരമായ ചെറുത്തു നില്പ്പിനും നിസ്സഹകരണത്തിനും ആഹ്വാനം ചെയ്തു.ട്വിറ്ററിലാണ് ചിദംബരത്തിന്റെ പ്രതികരണം.2019ല് അമേരിക്ക നാടുകടത്തിയത് 1,600 ഇന്ത്യക്കാരെ: നിയമ ലംഘനത്തിന് പിടിയിലായത് 8,447 പേര് കശ്മീരിലെ മറ്റൊരു മുഖ്യമന്ത്രിയും ഒമര് അബ്ദുല്ലയുടെ പിതാവുമായ ഫാറൂഖ് അബ്ദുല്ലയും മാസങ്ങളായി പൊതുസുരക്ഷ നിയമ പ്രകാരം തടങ്കലിലാണ്.82 വയസ്സാണ് അദ്ദേഹത്തിന്.ഒമര്, മെഹ്ബൂബ മുഫ്തി എന്നിവരെ കൂടാതെ മറ്റ് മൂന്ന് പേര്ക്കെതിരെയും വ്യാഴാഴ്ച പിഎസ്എ പ്രകാരം കേസെടുത്തിട്ടുണ്ട്.അതേസമയം വ്യക്തികളെ ദീര്ഘകാലം തടങ്കലില് വെക്കുന്നതിനെ എതിര്ക്കുന്നുവെന്നും എന്നാല് സമാധാനത്തിനും സാധാരണ നില പുനസ്ഥാപിക്കാനും ഇത് കാരണമാകുമെങ്കില് അതിനെ പിന്തുണയ്ക്കാന് മടിക്കുന്നില്ലെന്നും ബിജെപി അറിയിച്ചു.വ്യക്തികളെ വിചാരണ പോലും കൂടാതെ രണ്ട് വര്ഷം വരെ തടങ്കലില് വെക്കാവുന്ന പൊതുസുരക്ഷാ നിയമം 1978ലാണ് ജമ്മു കശ്മീരില് പ്രാബല്യത്തില് വന്നത്.ക്രൂരമായ നിയമമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കിയിരുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയ ആഗസ്റ്റ് അഞ്ചാം തിയതി മുതല് 49കാരനായ ഒമര് അബ്ദുല്ലയെയും 60കാരിയായ മെഹബൂബ മുഫ്തിയെയും സെക്ഷന് 107 പ്രകാരം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.ഈ തടങ്കല് ഇന്നലെ അവസാനിക്കേണ്ടതായിരുന്നു.എന്നാല് ഇവര്ക്കെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുകയാണ് മോദി സര്ക്കാര്.ചിദംബരം പറയുന്നു ### Headline : ഒമര് അബ്ദുല്ലയ്ക്കും മെഹബൂബ മുഫ്തിക്കുമെതിരെ കേസെടുത്തത് ഞെട്ടിപ്പിക്കുന്ന കാര്യമെന്ന് പി ചിദംബരം
356
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ.ചാരക്കേസിലെ ഇരയായ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ട പരിഹാരം നല്കാന് ശുപാർശ.നഷ്ടപരിഹാരം നിശ്ചയിക്കാന് സര്ക്കാര് മധ്യസ്ഥനായി ചുമതലപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് സർക്കാരിന് ഇത്തരമൊരു ശുപാർശ നൽകിയത്.കേസിൽ തെറ്റായി പ്രതിചേർക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു.ഇതു സർക്കാർ നേരത്തേ നൽകിയിരുന്നു.ഇതിനുപുറമേയാണ് 1.30 കോടിരൂപ കൂടി നഷ്ടപരിഹാരം നൽകാനുള്ള ശുപാർശ.ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സര്ക്കാരിനെതിരേ 20 വര്ഷം മുമ്പ് നമ്പി നാരായണന് കേസ് നൽകിയിരുന്നു.ഈ സാഹചര്യത്തിലാണ് നമ്പി നാരായണനുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ കെ.ജയകുമാറിനെ സര്ക്കാര് നിയോഗിച്ചത്.വിഷയത്തിൽ ജയകുമാർ രണ്ടുതവണ നമ്പി നാരായണനുമായി ചർച്ച നടത്തിയിരുന്നു.ഇത്രയുംകാലം നീതി വൈകിയതുകൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം 1.30 കോടിയായി നിശ്ചയിച്ചത്.ഈ തുക നമ്പിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോർട്ടിലുണ്ട്.റിപ്പോര്ട്ട് നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറല് സി.പി.സുധാകരപ്രസാദിനു കൈമാറി.കേസിൽപ്പെട്ടതിനെ തുടർന്ന് നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു
നമ്പി നാരായണന് 1.30 കോടി നഷ്ടപരിഹാരം നൽകാൻ ശുപാർശ
https://www.malayalamexpress.in/archives/871086/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഐ.എസ്.ആര്.ഒ.ചാരക്കേസിലെ ഇരയായ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ട പരിഹാരം നല്കാന് ശുപാർശ.നഷ്ടപരിഹാരം നിശ്ചയിക്കാന് സര്ക്കാര് മധ്യസ്ഥനായി ചുമതലപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് സർക്കാരിന് ഇത്തരമൊരു ശുപാർശ നൽകിയത്.കേസിൽ തെറ്റായി പ്രതിചേർക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു.ഇതു സർക്കാർ നേരത്തേ നൽകിയിരുന്നു.ഇതിനുപുറമേയാണ് 1.30 കോടിരൂപ കൂടി നഷ്ടപരിഹാരം നൽകാനുള്ള ശുപാർശ.ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സര്ക്കാരിനെതിരേ 20 വര്ഷം മുമ്പ് നമ്പി നാരായണന് കേസ് നൽകിയിരുന്നു.ഈ സാഹചര്യത്തിലാണ് നമ്പി നാരായണനുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ കെ.ജയകുമാറിനെ സര്ക്കാര് നിയോഗിച്ചത്.വിഷയത്തിൽ ജയകുമാർ രണ്ടുതവണ നമ്പി നാരായണനുമായി ചർച്ച നടത്തിയിരുന്നു.ഇത്രയുംകാലം നീതി വൈകിയതുകൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം 1.30 കോടിയായി നിശ്ചയിച്ചത്.ഈ തുക നമ്പിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോർട്ടിലുണ്ട്.റിപ്പോര്ട്ട് നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറല് സി.പി.സുധാകരപ്രസാദിനു കൈമാറി.കേസിൽപ്പെട്ടതിനെ തുടർന്ന് നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു ### Headline : നമ്പി നാരായണന് 1.30 കോടി നഷ്ടപരിഹാരം നൽകാൻ ശുപാർശ
357
മോട്ടോര് വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്ക്ക് കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസര്ക്കാര്.പുതിയ മോട്ടോര് വാഹന നിയമത്തില് നിര്ദേശിച്ചിട്ടുള്ള പിഴ കുറയ്ക്കാന് സംസ്ഥാനങ്ങള്ക്ക് അധികാരം ഇല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു.വിഷയവുമായി ബന്ധപ്പെട്ട് അറ്റോര്ണി ജനറല് കെ കെ വേണുഗോപാല് കേന്ദ്ര സര്ക്കാരിന് നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്.ഇതോടെ കേരളത്തിലടക്കം മോട്ടോര് വാഹന പിഴതുക വര്ധിക്കാന് കേന്ദ്രസര്ക്കാരിന്റെ നിലപാട് കാരണമാകും.മോട്ടോര് വാഹന നിയമഭേദഗതി നടപ്പാക്കുന്ന വിഷയത്തില് ഒട്ടേറെ അവ്യക്തതകള് ഉയര്ന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില് കേരളം ഉള്പ്പടെ ഏഴ് സംസ്ഥാനങ്ങള് മാത്രമാണ് നിയമം നടപ്പാക്കിയത്.തുടര്ന്ന് നിയമവുമായി ബന്ധപ്പെട്ട വിഷയത്തില് അറ്റോര്ണി ജനറലിനോട് ഉപരിതല ഗതാഗത വകുപ്പ് വ്യക്തത തേടിയിരുന്നു.പാര്ലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അന്തസത്തയെ ബാധിക്കുന്ന വിധത്തില് നിയമം നടപ്പാക്കാനാകില്ലെന്നാണ് എജിയുടെ നിയമോപദേശം.60 സെക്ഷനുകളിലായി 24 ഇനങ്ങള്ക്ക് പിഴ അടച്ച് നിജപ്പെടുത്താവുന്ന കുറ്റങ്ങളുടെ പിഴ തുകയാണ് ഭേദഗതി നിയമം പരിഷ്ക്കരിച്ചത്.ഭേദഗതി നിയമത്തില് നിര്ദേശിച്ചിരിക്കുന്ന പിഴതുക കൂട്ടാന് സംസ്ഥാന സര്ക്കാരിന് അധികാരം ഉണ്ടെങ്കിലും കുറയ്ക്കാന് സാധിക്കില്ലെന്നാണ് എജിയുടെ നിഗമനം.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപരിതല ഗതഗത വകുപ്പിന്റെ സംസ്ഥാനങ്ങള്ക്കുള്ള കത്ത്.ഇക്കാര്യത്തില് സുപ്രിംകോടതിയില് എത്തിയിട്ടുള്ള ഹര്ജികളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി.നിയമം നടപ്പാക്കിയിട്ടില്ലെങ്കില് ഉടന് നടപ്പാക്കാനും പിഴതുക കുറവാണ് ഇടാക്കുന്നതെങ്കില് നിയമനുസൃതമായ തുക ഈടാക്കാനും ആണ് നിര്ദേശം.ഡിസംമ്പര് ആറിനാണ് എ.ജി ഉപരിതല ഗതാഗത വകുപ്പിന് നിയമോപദേശം നല്കിയത്
മോട്ടോര് വാഹന ഭേദഗതി നിയമം; പിഴതുക സംസ്ഥാനങ്ങള്ക്ക് കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസര്ക്കാര്
https://www.malayalamexpress.in/archives/1003569/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മോട്ടോര് വാഹന ഭേദഗതി നിയമത്തിലെ പിഴതുക സംസ്ഥാനങ്ങള്ക്ക് കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസര്ക്കാര്.പുതിയ മോട്ടോര് വാഹന നിയമത്തില് നിര്ദേശിച്ചിട്ടുള്ള പിഴ കുറയ്ക്കാന് സംസ്ഥാനങ്ങള്ക്ക് അധികാരം ഇല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു.വിഷയവുമായി ബന്ധപ്പെട്ട് അറ്റോര്ണി ജനറല് കെ കെ വേണുഗോപാല് കേന്ദ്ര സര്ക്കാരിന് നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്.ഇതോടെ കേരളത്തിലടക്കം മോട്ടോര് വാഹന പിഴതുക വര്ധിക്കാന് കേന്ദ്രസര്ക്കാരിന്റെ നിലപാട് കാരണമാകും.മോട്ടോര് വാഹന നിയമഭേദഗതി നടപ്പാക്കുന്ന വിഷയത്തില് ഒട്ടേറെ അവ്യക്തതകള് ഉയര്ന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില് കേരളം ഉള്പ്പടെ ഏഴ് സംസ്ഥാനങ്ങള് മാത്രമാണ് നിയമം നടപ്പാക്കിയത്.തുടര്ന്ന് നിയമവുമായി ബന്ധപ്പെട്ട വിഷയത്തില് അറ്റോര്ണി ജനറലിനോട് ഉപരിതല ഗതാഗത വകുപ്പ് വ്യക്തത തേടിയിരുന്നു.പാര്ലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അന്തസത്തയെ ബാധിക്കുന്ന വിധത്തില് നിയമം നടപ്പാക്കാനാകില്ലെന്നാണ് എജിയുടെ നിയമോപദേശം.60 സെക്ഷനുകളിലായി 24 ഇനങ്ങള്ക്ക് പിഴ അടച്ച് നിജപ്പെടുത്താവുന്ന കുറ്റങ്ങളുടെ പിഴ തുകയാണ് ഭേദഗതി നിയമം പരിഷ്ക്കരിച്ചത്.ഭേദഗതി നിയമത്തില് നിര്ദേശിച്ചിരിക്കുന്ന പിഴതുക കൂട്ടാന് സംസ്ഥാന സര്ക്കാരിന് അധികാരം ഉണ്ടെങ്കിലും കുറയ്ക്കാന് സാധിക്കില്ലെന്നാണ് എജിയുടെ നിഗമനം.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപരിതല ഗതഗത വകുപ്പിന്റെ സംസ്ഥാനങ്ങള്ക്കുള്ള കത്ത്.ഇക്കാര്യത്തില് സുപ്രിംകോടതിയില് എത്തിയിട്ടുള്ള ഹര്ജികളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി.നിയമം നടപ്പാക്കിയിട്ടില്ലെങ്കില് ഉടന് നടപ്പാക്കാനും പിഴതുക കുറവാണ് ഇടാക്കുന്നതെങ്കില് നിയമനുസൃതമായ തുക ഈടാക്കാനും ആണ് നിര്ദേശം.ഡിസംമ്പര് ആറിനാണ് എ.ജി ഉപരിതല ഗതാഗത വകുപ്പിന് നിയമോപദേശം നല്കിയത് ### Headline : മോട്ടോര് വാഹന ഭേദഗതി നിയമം; പിഴതുക സംസ്ഥാനങ്ങള്ക്ക് കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസര്ക്കാര്
358
തിരുവനന്തപുരം: കേരള തീരങ്ങളില് പടിഞ്ഞാറ് ദിശയില് നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ട്.ആയതിനാല് ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല് പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന് സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള് ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിലന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.ഈ മുന്നറിയിപ്പ് വെള്ളിയാഴ്ച (20/07/2018) ഉച്ചക്ക് 2 മണി മുതല് അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.ലക്ഷദ്വീപ് തീരങ്ങളില് പടിഞ്ഞാറ് ദിശയില് നിന്നും മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റര് വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദ്ദം രൂപപ്പെട്ട സാഹചര്യത്തില് മധ്യകേരളത്തിലും വടക്കന് കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്.തെക്കന് കേരളത്തില് മഴയുടെ ശക്തി കുറയുന്നുണ്ട്.ആഗസ്റ്റ് ആദ്യവാരവും ന്യൂനമര്ദ്ദങ്ങള്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
https://bignewskerala.com/2018/07/20/the-strong-winds-on-the-coast-of-kerala-are-likely-with-strong-warnings/1142/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കേരള തീരങ്ങളില് പടിഞ്ഞാറ് ദിശയില് നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ട്.ആയതിനാല് ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല് പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന് സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള് ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിലന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.ഈ മുന്നറിയിപ്പ് വെള്ളിയാഴ്ച (20/07/2018) ഉച്ചക്ക് 2 മണി മുതല് അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.ലക്ഷദ്വീപ് തീരങ്ങളില് പടിഞ്ഞാറ് ദിശയില് നിന്നും മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റര് വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദ്ദം രൂപപ്പെട്ട സാഹചര്യത്തില് മധ്യകേരളത്തിലും വടക്കന് കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്.തെക്കന് കേരളത്തില് മഴയുടെ ശക്തി കുറയുന്നുണ്ട്.ആഗസ്റ്റ് ആദ്യവാരവും ന്യൂനമര്ദ്ദങ്ങള്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു ### Headline : കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
359
പൂനെ: ഉച്ചഭക്ഷണത്തിനായി കൂട്ടുകാരുമൊത്ത് റെസ്റ്റോറന്റിലെത്തിയ യുവാവിന് ബര്ഗര് കഴിച്ച് ഗുരുതര പരിക്ക്.പൂനെയിലെ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ചെയിനില് വെച്ചാണ് അപ്രതീക്ഷിത സംഭവം നടന്നത്.പൂനെയിലെ എഫ്സി റോഡിലുള്ള ബര്ഗര് കിംഗ് കടയില് വെച്ച് ബര്ഗര് കഴിച്ച യുവാവിന്റെ വായില് നിന്ന് ചോരയൊഴുകിയപ്പോള് നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്.പരിശോധനയില് ഗ്ലാസ് കഷ്ണങ്ങളാണ് ബര്ഗറില് നിന്ന് കണ്ടെത്തിയത്.സജിത് പത്താന് എന്ന യുവാവിനാണ് വായ്ക്ക് ഗുരുതരമായി പരുക്കേറ്റത്.തൊണ്ടയില് പ്രശ്നമുണ്ടെന്നും ചോര തുപ്പിയെന്നും പറഞ്ഞപ്പോള് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.ഇയാളുടെ സുഹൃത്തുക്കള് ബര്ഗര് പരിശോധിച്ചപ്പോഴാണ് ചില്ല് കഷ്ണങ്ങള് കണ്ടെത്തിയത്.അതേസമയം സജിത് പത്താന് ബര്ഗര് കിംഗിനെതിരെ പോലീസില് പരാതി നല്കിയിട്ടുണ്ട്.ഭക്ഷണം കഴിക്കാന് തുടങ്ങിയ ഉടനെ സജിത് ചുമയ്ക്കാന് തുടങ്ങിയെന്നും, തങ്ങള് അയാളുടെ തൊണ്ടയില് എന്തോ കുടുങ്ങിയെന്നുമാണ് കരുതിയതെന്ന് സുഹൃത്ത് അജയ് ചസാലെ പറഞ്ഞു.ദീര്ഘ കാലത്തിന് ശേഷമാണ് സജിത്തിനെ കണ്ടതെന്നും, തുടര്ന്ന് അദ്ദേഹം ബര്ഗര് വാങ്ങി കൊണ്ടുവന്ന ശേഷമാണ് പ്രശ്നങ്ങള് ആരംഭിച്ചതെന്നും സുഹൃത്തുക്കള് പറയുന്നു.തൊണ്ടയില് പ്രശ്നങ്ങള് മാറാനായി വെള്ളം കുടിച്ചെങ്കിലും സജിത്ത് രക്തം പുറത്തേക്ക് തുപ്പുകയാണ് ഉണ്ടായത്.തുടര്ന്നാണ് ബര്ഗര് പരിശോധിച്ചത്.സജിത് ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചെന്നും സുഹൃത്തുക്കള് പറയുന്നു.ആ സമയത്ത് തങ്ങളുടെ കൈവശം പണം ഇല്ലായിരുന്നെന്നും, പിന്നീട് 35000 രൂപയോളം ആശുപത്രിയില് ചെലവായെന്നും ഇവര് പറയുന്നു.ബര്ഗര് കിംഗ് ഇവര് തന്നെയാണ് ഗ്ലാസ് കഷ്ണങ്ങള് ബര്ഗറില് ഇട്ടതെന്നാണ് ആരോപിക്കുന്നത്.പ്രഥമ ദൃഷ്ട്യാ ഹോട്ടലിനെതിരെ തെളിവുണ്ടെന്നും പോലീസ് പറഞ്ഞു
ബര്ഗറിനുള്ളില് ഗ്ലാസ് കഷ്ണങ്ങള്.... പൂനെയില് ലഞ്ച് കഴിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ
https://malayalam.oneindia.com/news/india/glass-pieces-in-burger-man-spits-blood-225785.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പൂനെ: ഉച്ചഭക്ഷണത്തിനായി കൂട്ടുകാരുമൊത്ത് റെസ്റ്റോറന്റിലെത്തിയ യുവാവിന് ബര്ഗര് കഴിച്ച് ഗുരുതര പരിക്ക്.പൂനെയിലെ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ചെയിനില് വെച്ചാണ് അപ്രതീക്ഷിത സംഭവം നടന്നത്.പൂനെയിലെ എഫ്സി റോഡിലുള്ള ബര്ഗര് കിംഗ് കടയില് വെച്ച് ബര്ഗര് കഴിച്ച യുവാവിന്റെ വായില് നിന്ന് ചോരയൊഴുകിയപ്പോള് നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്.പരിശോധനയില് ഗ്ലാസ് കഷ്ണങ്ങളാണ് ബര്ഗറില് നിന്ന് കണ്ടെത്തിയത്.സജിത് പത്താന് എന്ന യുവാവിനാണ് വായ്ക്ക് ഗുരുതരമായി പരുക്കേറ്റത്.തൊണ്ടയില് പ്രശ്നമുണ്ടെന്നും ചോര തുപ്പിയെന്നും പറഞ്ഞപ്പോള് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.ഇയാളുടെ സുഹൃത്തുക്കള് ബര്ഗര് പരിശോധിച്ചപ്പോഴാണ് ചില്ല് കഷ്ണങ്ങള് കണ്ടെത്തിയത്.അതേസമയം സജിത് പത്താന് ബര്ഗര് കിംഗിനെതിരെ പോലീസില് പരാതി നല്കിയിട്ടുണ്ട്.ഭക്ഷണം കഴിക്കാന് തുടങ്ങിയ ഉടനെ സജിത് ചുമയ്ക്കാന് തുടങ്ങിയെന്നും, തങ്ങള് അയാളുടെ തൊണ്ടയില് എന്തോ കുടുങ്ങിയെന്നുമാണ് കരുതിയതെന്ന് സുഹൃത്ത് അജയ് ചസാലെ പറഞ്ഞു.ദീര്ഘ കാലത്തിന് ശേഷമാണ് സജിത്തിനെ കണ്ടതെന്നും, തുടര്ന്ന് അദ്ദേഹം ബര്ഗര് വാങ്ങി കൊണ്ടുവന്ന ശേഷമാണ് പ്രശ്നങ്ങള് ആരംഭിച്ചതെന്നും സുഹൃത്തുക്കള് പറയുന്നു.തൊണ്ടയില് പ്രശ്നങ്ങള് മാറാനായി വെള്ളം കുടിച്ചെങ്കിലും സജിത്ത് രക്തം പുറത്തേക്ക് തുപ്പുകയാണ് ഉണ്ടായത്.തുടര്ന്നാണ് ബര്ഗര് പരിശോധിച്ചത്.സജിത് ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചെന്നും സുഹൃത്തുക്കള് പറയുന്നു.ആ സമയത്ത് തങ്ങളുടെ കൈവശം പണം ഇല്ലായിരുന്നെന്നും, പിന്നീട് 35000 രൂപയോളം ആശുപത്രിയില് ചെലവായെന്നും ഇവര് പറയുന്നു.ബര്ഗര് കിംഗ് ഇവര് തന്നെയാണ് ഗ്ലാസ് കഷ്ണങ്ങള് ബര്ഗറില് ഇട്ടതെന്നാണ് ആരോപിക്കുന്നത്.പ്രഥമ ദൃഷ്ട്യാ ഹോട്ടലിനെതിരെ തെളിവുണ്ടെന്നും പോലീസ് പറഞ്ഞു ### Headline : ബര്ഗറിനുള്ളില് ഗ്ലാസ് കഷ്ണങ്ങള്.... പൂനെയില് ലഞ്ച് കഴിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ
360
ദുബായ്: യാത്രക്കാരന്റെ ബാഗേജില് നിന്നും രണ്ട് മാമ്പഴം മോഷ്ടിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ എയര്പോട്ട് ജീവനക്കാരനെ ദുബായില് നിന്നും നാടുകടത്താന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) കോടതി ഉത്തരവിട്ടു.6 ദിര്ഹം വിലവരുന്ന മാമ്പഴം മോഷ്ടിച്ചതിന് 5,000 ദിര്ഹം പിഴയടച്ച ശേഷം 27 കാരനായ ഇന്ത്യന് തൊഴിലാളിയെ നാടുകടത്താനാണ് കോടതി ഉത്തരവ്.കഴിഞ്ഞ വര്ഷം അതായത് 2017 ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം.മഹാരാഷ്ട്രയില് സവാള കൊള്ള; അന്വേഷണം ഗുജറാത്തിലേക്ക്, ഒരു ലക്ഷം രൂപയുടെ സവാള മോഷ്ടിച്ചു ദുബായ് വിമാനത്താവളത്തിലെ ടെര്മിനല് 3 ല് ജോലി ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിനും പ്രോസിക്യൂഷന് അന്വേഷണത്തിനും ഇടയില് പ്രതി പറഞ്ഞു.യാത്രക്കാരുടെ ലഗേജ് കണ്ടെയ്നറില് നിന്ന് കണ്വെയര് ബെല്റ്റിലേക്ക് കയറ്റുന്നതും തിരിച്ചുമുള്ള ജോലികള് അദ്ദേഹത്തിന്റെ ചുമതലകളില് ഉള്പ്പെടുന്നു.ജോലിക്കിടെ ദാഹം തോന്നിയതിനാലാണ് ഇന്ത്യയിലേക്ക് അയയ്ക്കേണ്ട ഒരു ഫ്രൂട്ട് ബോക്സില് നിന്ന് മാമ്പഴം മോഷ്ടിച്ചതെന്നും അദ്ദേഹം സമ്മതിച്ചു.2018 ഏപ്രിലില് പോലീസ് ഇയാളെ വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തു.ഇയാളെ അറസ്റ്റ് ചെയ്യുകയും സ്ഥലത്ത് തിരച്ചില് നടത്തുകയും ചെയ്തു.എന്നാല് മോഷ്ടിച്ച വസ്തുക്കളൊന്നും അവിടെ കണ്ടെത്തിയില്ല.എന്നാല് വെയര്ഹൗസിലെ സിസിടിവി ക്യാമറയില് യാത്രക്കാരന്റെ ലഗേജ് തുറന്ന് മോഷ്ടിക്കുന്നത് താന് കണ്ടതായി സുരക്ഷാ ഉദ്യോഗസ്ഥര് മൊഴി നല്കിയിട്ടുണ്ട്.വിധിയ്ക്കെതിരെ 15 ദിവസത്തിനകം അപ്പീല് ചെയ്യാന് പ്രതിക്ക് അവകാശമുണ്ട്
ദുബായ് വിമാനത്താവളത്തില് നിന്നും മാമ്പഴം മോഷ്ടിച്ച ഇന്ത്യക്കാരനെ നാടുകടത്താന് ഉത്തരവ്
https://malayalam.oneindia.com/nri/indian-man-will-deport-on-stealing-mango-from-dubai-airport-234014.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദുബായ്: യാത്രക്കാരന്റെ ബാഗേജില് നിന്നും രണ്ട് മാമ്പഴം മോഷ്ടിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ എയര്പോട്ട് ജീവനക്കാരനെ ദുബായില് നിന്നും നാടുകടത്താന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) കോടതി ഉത്തരവിട്ടു.6 ദിര്ഹം വിലവരുന്ന മാമ്പഴം മോഷ്ടിച്ചതിന് 5,000 ദിര്ഹം പിഴയടച്ച ശേഷം 27 കാരനായ ഇന്ത്യന് തൊഴിലാളിയെ നാടുകടത്താനാണ് കോടതി ഉത്തരവ്.കഴിഞ്ഞ വര്ഷം അതായത് 2017 ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം.മഹാരാഷ്ട്രയില് സവാള കൊള്ള; അന്വേഷണം ഗുജറാത്തിലേക്ക്, ഒരു ലക്ഷം രൂപയുടെ സവാള മോഷ്ടിച്ചു ദുബായ് വിമാനത്താവളത്തിലെ ടെര്മിനല് 3 ല് ജോലി ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിനും പ്രോസിക്യൂഷന് അന്വേഷണത്തിനും ഇടയില് പ്രതി പറഞ്ഞു.യാത്രക്കാരുടെ ലഗേജ് കണ്ടെയ്നറില് നിന്ന് കണ്വെയര് ബെല്റ്റിലേക്ക് കയറ്റുന്നതും തിരിച്ചുമുള്ള ജോലികള് അദ്ദേഹത്തിന്റെ ചുമതലകളില് ഉള്പ്പെടുന്നു.ജോലിക്കിടെ ദാഹം തോന്നിയതിനാലാണ് ഇന്ത്യയിലേക്ക് അയയ്ക്കേണ്ട ഒരു ഫ്രൂട്ട് ബോക്സില് നിന്ന് മാമ്പഴം മോഷ്ടിച്ചതെന്നും അദ്ദേഹം സമ്മതിച്ചു.2018 ഏപ്രിലില് പോലീസ് ഇയാളെ വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തു.ഇയാളെ അറസ്റ്റ് ചെയ്യുകയും സ്ഥലത്ത് തിരച്ചില് നടത്തുകയും ചെയ്തു.എന്നാല് മോഷ്ടിച്ച വസ്തുക്കളൊന്നും അവിടെ കണ്ടെത്തിയില്ല.എന്നാല് വെയര്ഹൗസിലെ സിസിടിവി ക്യാമറയില് യാത്രക്കാരന്റെ ലഗേജ് തുറന്ന് മോഷ്ടിക്കുന്നത് താന് കണ്ടതായി സുരക്ഷാ ഉദ്യോഗസ്ഥര് മൊഴി നല്കിയിട്ടുണ്ട്.വിധിയ്ക്കെതിരെ 15 ദിവസത്തിനകം അപ്പീല് ചെയ്യാന് പ്രതിക്ക് അവകാശമുണ്ട് ### Headline : ദുബായ് വിമാനത്താവളത്തില് നിന്നും മാമ്പഴം മോഷ്ടിച്ച ഇന്ത്യക്കാരനെ നാടുകടത്താന് ഉത്തരവ്
361
ദില്ലി: പാര്ലമെന്റിന്റെ ശൈത്യകാല സെഷന് ആരംഭിക്കാനിരിക്കെ നയം വ്യക്തമാക്കി ശിവസേന.പാര്ലമെന്റില് പ്രതിപക്ഷ നിരയില് ഇരിക്കുമെന്ന് ശിവസേന വ്യക്തമാക്കി.അതേസമയം രാജ്യസഭയിലും പ്രതിപക്ഷത്ത് തന്നെയാണ് ഇരിക്കുക.ശിവസേന എംപിമാരുടെ സീറ്റിംഗ് നിരയും ഇതോടെ വ്യത്യാസപ്പെടും.ശിവസേന എംപിമാരായ സഞ്ജയ് റാവത്തും അനില് ദേശായിയും പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ശിവസേന വൃത്തങ്ങള് പറയുന്നു.തിങ്കളാഴ്ച്ച ഇവര് പ്രതിപക്ഷത്തിനൊപ്പം ഇരുന്ന് ബിജെപിയെ നേരിടും.അങ്ങനെ വന്നാല് അത് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കും.രാജ്യസഭയില് ശിവസേനയ്ക്ക് മൂന്ന് എംപിമാരാണ് ഉള്ളത്.റാവത്തും ദേശായിയും രാജ്യസഭാ എംപിമാരാണ്.ഇവരുടെ രണ്ട് പേരുടെയും ഇരിപ്പിടങ്ങള് മാറിയതായി രാജ്യസഭാ വൃത്തങ്ങള് വ്യക്തമാക്കി.വര്ഷങ്ങള്ക്ക് ശേഷമാണ് ശിവസേന ബിജെപിക്കെതിരെ പാര്ലമെന്റില് ഇരിക്കുന്നത്.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് ഇരുപാര്ട്ടികളും തമ്മില് ഇടഞ്ഞത്.മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്ഷം കഴിയുമ്പോള് മാറണമെന്നും, ശിവസേന നേതാവ് മുഖ്യമന്ത്രിയാവണമെന്നുമാണ് ഉദ്ധവ് ആവശ്യപ്പെട്ടത്.എന്നാല് 50:50 ഫോര്മുല നടപ്പാക്കാന് ബിജെപി തയ്യാറായില്ല.ഇതോടെ ഉദ്ധവ് താക്കറെ എന്സിപി കോണ്ഗ്രസ് വൃത്തങ്ങളുമായി സംസാരിച്ച് എന്ഡിഎ വിടാന് തീരുമാനിക്കുകയായിരുന്നു.സര്ക്കാര് ഇവരോടൊപ്പം ചേര്ന്ന് ഉണ്ടാക്കാന് ഒരുങ്ങുകയാണ് ശിവസേന.അതേസമയം ശിവസേനയുമായി മുന്ധാരണകളൊന്നും ഇല്ലെന്നാണ് ബിജെപി ഉന്നയിച്ചത്.കഴിഞ്ഞ ദിവസം സര്ക്കാര് ഉണ്ടാക്കാന് ബിജെപി ശ്രമിക്കുമെന്ന് ചന്ദ്രകാന്ത് പാട്ടീല് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള അകല്ച്ച വര്ധിച്ചിരിക്കുകയാണ്.ബിജെപി തങ്ങളുടെ എംഎല്എമാരെ ചാക്കിട്ട് പിടിക്കാന് ശ്രമിക്കുന്നുണ്ടെന്നാണ് ഉദ്ധവ് ഉന്നയിച്ചത്.തന്നെ ദേവേന്ദ്ര ഫട്നാവിസ് കള്ളനെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇത്തരം വിഷയങ്ങള് നിലനില്ക്കുന്ന സാഹചര്യത്തില് ഇരുവരും തമ്മിലുള്ള വാക്പോര് രാജ്യസഭയിലും കടുക്കാനാണ് സാധ്യത
ശിവസേന ഇനി ബിജെപിയുമായി കൊമ്പുകോര്ക്കും.... രാജ്യസഭയിലും പ്രതിപക്ഷത്തിരിക്കും
https://malayalam.oneindia.com/news/india/shiv-sena-to-sit-in-opposition-benches-in-rajya-sabha-236999.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പാര്ലമെന്റിന്റെ ശൈത്യകാല സെഷന് ആരംഭിക്കാനിരിക്കെ നയം വ്യക്തമാക്കി ശിവസേന.പാര്ലമെന്റില് പ്രതിപക്ഷ നിരയില് ഇരിക്കുമെന്ന് ശിവസേന വ്യക്തമാക്കി.അതേസമയം രാജ്യസഭയിലും പ്രതിപക്ഷത്ത് തന്നെയാണ് ഇരിക്കുക.ശിവസേന എംപിമാരുടെ സീറ്റിംഗ് നിരയും ഇതോടെ വ്യത്യാസപ്പെടും.ശിവസേന എംപിമാരായ സഞ്ജയ് റാവത്തും അനില് ദേശായിയും പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ശിവസേന വൃത്തങ്ങള് പറയുന്നു.തിങ്കളാഴ്ച്ച ഇവര് പ്രതിപക്ഷത്തിനൊപ്പം ഇരുന്ന് ബിജെപിയെ നേരിടും.അങ്ങനെ വന്നാല് അത് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കും.രാജ്യസഭയില് ശിവസേനയ്ക്ക് മൂന്ന് എംപിമാരാണ് ഉള്ളത്.റാവത്തും ദേശായിയും രാജ്യസഭാ എംപിമാരാണ്.ഇവരുടെ രണ്ട് പേരുടെയും ഇരിപ്പിടങ്ങള് മാറിയതായി രാജ്യസഭാ വൃത്തങ്ങള് വ്യക്തമാക്കി.വര്ഷങ്ങള്ക്ക് ശേഷമാണ് ശിവസേന ബിജെപിക്കെതിരെ പാര്ലമെന്റില് ഇരിക്കുന്നത്.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് ഇരുപാര്ട്ടികളും തമ്മില് ഇടഞ്ഞത്.മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്ഷം കഴിയുമ്പോള് മാറണമെന്നും, ശിവസേന നേതാവ് മുഖ്യമന്ത്രിയാവണമെന്നുമാണ് ഉദ്ധവ് ആവശ്യപ്പെട്ടത്.എന്നാല് 50:50 ഫോര്മുല നടപ്പാക്കാന് ബിജെപി തയ്യാറായില്ല.ഇതോടെ ഉദ്ധവ് താക്കറെ എന്സിപി കോണ്ഗ്രസ് വൃത്തങ്ങളുമായി സംസാരിച്ച് എന്ഡിഎ വിടാന് തീരുമാനിക്കുകയായിരുന്നു.സര്ക്കാര് ഇവരോടൊപ്പം ചേര്ന്ന് ഉണ്ടാക്കാന് ഒരുങ്ങുകയാണ് ശിവസേന.അതേസമയം ശിവസേനയുമായി മുന്ധാരണകളൊന്നും ഇല്ലെന്നാണ് ബിജെപി ഉന്നയിച്ചത്.കഴിഞ്ഞ ദിവസം സര്ക്കാര് ഉണ്ടാക്കാന് ബിജെപി ശ്രമിക്കുമെന്ന് ചന്ദ്രകാന്ത് പാട്ടീല് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള അകല്ച്ച വര്ധിച്ചിരിക്കുകയാണ്.ബിജെപി തങ്ങളുടെ എംഎല്എമാരെ ചാക്കിട്ട് പിടിക്കാന് ശ്രമിക്കുന്നുണ്ടെന്നാണ് ഉദ്ധവ് ഉന്നയിച്ചത്.തന്നെ ദേവേന്ദ്ര ഫട്നാവിസ് കള്ളനെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇത്തരം വിഷയങ്ങള് നിലനില്ക്കുന്ന സാഹചര്യത്തില് ഇരുവരും തമ്മിലുള്ള വാക്പോര് രാജ്യസഭയിലും കടുക്കാനാണ് സാധ്യത ### Headline : ശിവസേന ഇനി ബിജെപിയുമായി കൊമ്പുകോര്ക്കും.... രാജ്യസഭയിലും പ്രതിപക്ഷത്തിരിക്കും
362
കോഴിക്കോട്: മാലിന്യത്തില് നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള സംസ്ക്കരണ പ്ലാന്റ് കോഴിക്കോട് ഞെളിയന് പറമ്പിലും സ്ഥാപിക്കുന്നു.പ്ലാന്റിന്റെ നിര്മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു.വൈദ്യുതി സംയോജിത മാലിന്യ സംസ്കരണ പദ്ധതി യാഥാര്ത്ഥ്യമാകുന്നതോടെ ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും.കോഴിക്കോട് ഞെളിയന് പറമ്പില് സ്ഥാപിക്കുന്ന പ്ലാന്റ് കേരളത്തിന് തന്നെ മാതൃകയാണ്.ഇത്തരത്തിലുളള പ്ലാന്റുകള് സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കണ്ണൂര് തുടങ്ങിയ ജില്ലകളില് സ്ഥാപിക്കും.കേന്ദ്രീകൃത മാലിന്യ സംസ്കരണമാണ് ഇതു വഴി സാധ്യമാകുക.ഞെളിയന് പറമ്പില് മാലിന്യ പ്ലാന്റ് വരുന്നതോടെ 300 ടണ് മാലിന്യം സംസ്ക്കരിക്കാനാവും.സമീപ മുനിസിപ്പാലിറ്റികള്, പഞ്ചായത്തുകള് എന്നിവിടങ്ങളിലെ മാലിന്യങ്ങളും സംസ്ക്കരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മലിനജലം, ദുര്ഗന്ധം എന്നിവയുണ്ടാകുമെന്ന ആശങ്ക വേണ്ട.ഈ മാതൃക പ്ലാന്റില് നിന്ന് മലിനീകരണമുണ്ടാകില്ല.ലോകത്തുനടപ്പാക്കിയ പ്ലാന്റിന്റെ മാതൃകയാണ് ഇവിടെ നടപ്പാക്കുന്നത്.ഇത് യാഥാര്ത്ഥ്യമാകുന്നതോടെ കോഴിക്കോടെത്തുന്നവരെ ആകര്ഷിക്കുന്ന ഒന്നായി മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മലബാര് വേയ്സ്റ്റ് മാനേജ്മെന്റ് കമ്പനിയാണ് പ്ലാന്റ് നിര്മ്മിക്കുന്നത്.മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്ക്കരണം ഉറപ്പാക്കുന്ന രീതിയിലാണ് പ്ലാന്റിന്റെ നിര്മ്മാണം.ഇതിലൂടെ മാലിന്യ പ്രശ്നങ്ങള്ക്ക് വലിയതോതില് പരിഹാരം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില് 800 കോടിയുടെ ഇന്വെസ്റ്റ്മെന്റ് കമ്മിറ്റ്മെന്റ് മുഖ്യമന്ത്രിയ്ക്ക് കമ്പനി ഉടമകള് കൈമാറി
ഞെളിയന് പറമ്പില് മാലിന്യപ്ലാന്റ്; 300 ടണ് മാലിന്യം സംസ്ക്കരിക്കാം
https://www.malayalamexpress.in/archives/1004706/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: മാലിന്യത്തില് നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള സംസ്ക്കരണ പ്ലാന്റ് കോഴിക്കോട് ഞെളിയന് പറമ്പിലും സ്ഥാപിക്കുന്നു.പ്ലാന്റിന്റെ നിര്മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു.വൈദ്യുതി സംയോജിത മാലിന്യ സംസ്കരണ പദ്ധതി യാഥാര്ത്ഥ്യമാകുന്നതോടെ ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും.കോഴിക്കോട് ഞെളിയന് പറമ്പില് സ്ഥാപിക്കുന്ന പ്ലാന്റ് കേരളത്തിന് തന്നെ മാതൃകയാണ്.ഇത്തരത്തിലുളള പ്ലാന്റുകള് സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കണ്ണൂര് തുടങ്ങിയ ജില്ലകളില് സ്ഥാപിക്കും.കേന്ദ്രീകൃത മാലിന്യ സംസ്കരണമാണ് ഇതു വഴി സാധ്യമാകുക.ഞെളിയന് പറമ്പില് മാലിന്യ പ്ലാന്റ് വരുന്നതോടെ 300 ടണ് മാലിന്യം സംസ്ക്കരിക്കാനാവും.സമീപ മുനിസിപ്പാലിറ്റികള്, പഞ്ചായത്തുകള് എന്നിവിടങ്ങളിലെ മാലിന്യങ്ങളും സംസ്ക്കരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മലിനജലം, ദുര്ഗന്ധം എന്നിവയുണ്ടാകുമെന്ന ആശങ്ക വേണ്ട.ഈ മാതൃക പ്ലാന്റില് നിന്ന് മലിനീകരണമുണ്ടാകില്ല.ലോകത്തുനടപ്പാക്കിയ പ്ലാന്റിന്റെ മാതൃകയാണ് ഇവിടെ നടപ്പാക്കുന്നത്.ഇത് യാഥാര്ത്ഥ്യമാകുന്നതോടെ കോഴിക്കോടെത്തുന്നവരെ ആകര്ഷിക്കുന്ന ഒന്നായി മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മലബാര് വേയ്സ്റ്റ് മാനേജ്മെന്റ് കമ്പനിയാണ് പ്ലാന്റ് നിര്മ്മിക്കുന്നത്.മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്ക്കരണം ഉറപ്പാക്കുന്ന രീതിയിലാണ് പ്ലാന്റിന്റെ നിര്മ്മാണം.ഇതിലൂടെ മാലിന്യ പ്രശ്നങ്ങള്ക്ക് വലിയതോതില് പരിഹാരം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില് 800 കോടിയുടെ ഇന്വെസ്റ്റ്മെന്റ് കമ്മിറ്റ്മെന്റ് മുഖ്യമന്ത്രിയ്ക്ക് കമ്പനി ഉടമകള് കൈമാറി ### Headline : ഞെളിയന് പറമ്പില് മാലിന്യപ്ലാന്റ്; 300 ടണ് മാലിന്യം സംസ്ക്കരിക്കാം
363
പാലക്കാട്: സംസ്ഥാന വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ദ്വിദിന ടെക്നോളജി ക്ലിനിക്കിന് തുടക്കമായി.പാലക്കാട് സായൂജ്യം റസിഡന്സിയില് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്വഹിച്ചു.വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിയില് സംരംഭകര്ക്ക് പുതിയ ആശയങ്ങള് നല്കുന്നതിനും ഈ മേഖലയിലേക്ക് പുതിയ സംരംഭകരെ ആകര്ഷിക്കുകയും ലക്ഷ്യമിട്ടാണ് ക്ലിനിക് സംഘടിപ്പിക്കുന്നത്.പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഈ മേഖലയിലേക്ക് പുതിയ സംരംഭകര് കടന്നുവരാന് ക്ലിനിക്ക് സൗകര്യമൊരുക്കുമെന്നും തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള് വലിച്ചെറിയാതെ വീടുകളില് തന്നെ സംസ്കരിക്കുന്നതിന്റെ സാഹചര്യങ്ങള് കണ്ടെത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ആരോഗ്യപരമായ സാധ്യതകള് സമൂഹത്തില് നിലനിര്ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.മാലിന്യസംസ്കരണത്തിന് ഇത്തരം നൂതന ടെക്നോളജികള് ഉപയോഗിച്ച് പുതിയ ആശയങ്ങളും സാധ്യതകളും മുന്നോട്ടുവയ്ക്കാന് സംരംഭകര്ക്ക് കഴിയണം.സമ്പൂര്ണ ശുചിത്വ കേരളം സംസ്ഥാന സര്ക്കാര് ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില് ഉള്പ്പെടെ വിവിധ പരിപാടികള് ആസൂത്രണം ചെയ്തു വരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലയില്നിന്നുള്ള എഴുപതോളം സംരംഭകര് പങ്കെടുത്ത പരിപാടിയില് പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകളെക്കുറിച്ചും പ്ലാസ്റ്റിക്കുകള് ഒഴിവാക്കിയുള്ള സംരംഭങ്ങളെക്കുറിച്ചും, കൊച്ചി സി.ഐ.പി.ഇ.ടിയിലെ അസി.പ്രൊഫ.ഡോ.നീത ജോണ് ക്ലാസ്സെടുത്തു.പരിപാടിയില് നൂതനാശയങ്ങളുമായി പുതിയ സംരംഭകരും പങ്കെടുത്തു.നവംബര് 14ന് ഇ-വേസ്റ്റ് മാനേജ്മെന്റ്, ബയോ വേസ്റ്റ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില് വിദഗ്ധര് ക്ലാസെടുക്കും.ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് ജി.രാജമോഹന് അധ്യക്ഷനായ പരിപാടിയില് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്മാരായ ടി.ടി.ലോഹിതാക്ഷന്, എം.ഗിരീഷ്, കെ എ.ജിഷ എന്നിവര് സംസാരിച്ചു
വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി; ദ്വിദിന ക്ലിനിക്കിന് തുടക്കമായി
https://www.malayalamexpress.in/archives/919371/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: സംസ്ഥാന വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ദ്വിദിന ടെക്നോളജി ക്ലിനിക്കിന് തുടക്കമായി.പാലക്കാട് സായൂജ്യം റസിഡന്സിയില് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്വഹിച്ചു.വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിയില് സംരംഭകര്ക്ക് പുതിയ ആശയങ്ങള് നല്കുന്നതിനും ഈ മേഖലയിലേക്ക് പുതിയ സംരംഭകരെ ആകര്ഷിക്കുകയും ലക്ഷ്യമിട്ടാണ് ക്ലിനിക് സംഘടിപ്പിക്കുന്നത്.പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഈ മേഖലയിലേക്ക് പുതിയ സംരംഭകര് കടന്നുവരാന് ക്ലിനിക്ക് സൗകര്യമൊരുക്കുമെന്നും തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള് വലിച്ചെറിയാതെ വീടുകളില് തന്നെ സംസ്കരിക്കുന്നതിന്റെ സാഹചര്യങ്ങള് കണ്ടെത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ആരോഗ്യപരമായ സാധ്യതകള് സമൂഹത്തില് നിലനിര്ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.മാലിന്യസംസ്കരണത്തിന് ഇത്തരം നൂതന ടെക്നോളജികള് ഉപയോഗിച്ച് പുതിയ ആശയങ്ങളും സാധ്യതകളും മുന്നോട്ടുവയ്ക്കാന് സംരംഭകര്ക്ക് കഴിയണം.സമ്പൂര്ണ ശുചിത്വ കേരളം സംസ്ഥാന സര്ക്കാര് ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില് ഉള്പ്പെടെ വിവിധ പരിപാടികള് ആസൂത്രണം ചെയ്തു വരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലയില്നിന്നുള്ള എഴുപതോളം സംരംഭകര് പങ്കെടുത്ത പരിപാടിയില് പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകളെക്കുറിച്ചും പ്ലാസ്റ്റിക്കുകള് ഒഴിവാക്കിയുള്ള സംരംഭങ്ങളെക്കുറിച്ചും, കൊച്ചി സി.ഐ.പി.ഇ.ടിയിലെ അസി.പ്രൊഫ.ഡോ.നീത ജോണ് ക്ലാസ്സെടുത്തു.പരിപാടിയില് നൂതനാശയങ്ങളുമായി പുതിയ സംരംഭകരും പങ്കെടുത്തു.നവംബര് 14ന് ഇ-വേസ്റ്റ് മാനേജ്മെന്റ്, ബയോ വേസ്റ്റ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില് വിദഗ്ധര് ക്ലാസെടുക്കും.ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് ജി.രാജമോഹന് അധ്യക്ഷനായ പരിപാടിയില് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്മാരായ ടി.ടി.ലോഹിതാക്ഷന്, എം.ഗിരീഷ്, കെ എ.ജിഷ എന്നിവര് സംസാരിച്ചു ### Headline : വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി; ദ്വിദിന ക്ലിനിക്കിന് തുടക്കമായി
364
കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് ഒപ്പം ഉണ്ടായിരുന്ന ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം.പ്രതിഷേധക്കാർ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി എറിഞ്ഞു..അതേ സമയം ശബരിമലയിലേക്ക് പോകാൻ സുപ്രീം കോടതിയുടെ സംരക്ഷണം ഉണ്ടെന്നും വിധിക്ക് സ്റ്റേ ഇല്ലെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കേരളത്തിൽ, പമ്പയിലേക്ക് തിരിച്ചു, ഒപ്പം ബിന്ദു അമ്മിണിയും ശബരിമല ദർശനത്തിനായിനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും ഒപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ആളാണ് ബിന്ദു അമ്മിണി.കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.ബിന്ദു അമ്മിണിയെ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.എന്നാൽ മുളകുപൊടി എറിഞ്ഞു എന്ന ആരോപണം കളവാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പ്രതിഷേധക്കാർക്ക് നേരെ ബിന്ദു അമ്മിണി പൊട്ടിത്തെറിച്ചു.ഇതിനിടെ ബിന്ദു പ്രതിഷേധക്കാരിൽ ഒരാളുടെ കരണത്തടിച്ചെന്നും ആരോപണം ഉയർന്നു.ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി എറിഞ്ഞെന്നാരോപിച്ച് ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു.ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെയാണ് കസ്റ്റഡിയിൽ എടുത്തത്.പുലർച്ചെ നാലരയോടെയാണ് തൃപ്തി ദേശായി ഉൾപ്പെടെ അഞ്ചംഗ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും പ്രതിഷേധങ്ങളെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാൻ സാധിച്ചിരുന്നില്ല.ശബരിമല ദർശനത്തിന് പുറപ്പെടുന്നത് വ്യക്തമാക്കി സർക്കാരിന് കത്തയച്ചിരുന്നുവെന്ന് തൃപ്തി ദേശായി പറഞ്ഞു
കൊച്ചിയിൽ ബിന്ദു അമ്മിണിയെ തടഞ്ഞ് പ്രതിഷേധക്കാർ, മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞു, ഒരാൾ പിടിയിൽ
https://malayalam.oneindia.com/news/kerala/protest-against-bindhu-ammini-in-kochi-attacked-with-chilli-powder-237504.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് ഒപ്പം ഉണ്ടായിരുന്ന ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം.പ്രതിഷേധക്കാർ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി എറിഞ്ഞു..അതേ സമയം ശബരിമലയിലേക്ക് പോകാൻ സുപ്രീം കോടതിയുടെ സംരക്ഷണം ഉണ്ടെന്നും വിധിക്ക് സ്റ്റേ ഇല്ലെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കേരളത്തിൽ, പമ്പയിലേക്ക് തിരിച്ചു, ഒപ്പം ബിന്ദു അമ്മിണിയും ശബരിമല ദർശനത്തിനായിനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും ഒപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ആളാണ് ബിന്ദു അമ്മിണി.കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.ബിന്ദു അമ്മിണിയെ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.എന്നാൽ മുളകുപൊടി എറിഞ്ഞു എന്ന ആരോപണം കളവാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പ്രതിഷേധക്കാർക്ക് നേരെ ബിന്ദു അമ്മിണി പൊട്ടിത്തെറിച്ചു.ഇതിനിടെ ബിന്ദു പ്രതിഷേധക്കാരിൽ ഒരാളുടെ കരണത്തടിച്ചെന്നും ആരോപണം ഉയർന്നു.ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി എറിഞ്ഞെന്നാരോപിച്ച് ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു.ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെയാണ് കസ്റ്റഡിയിൽ എടുത്തത്.പുലർച്ചെ നാലരയോടെയാണ് തൃപ്തി ദേശായി ഉൾപ്പെടെ അഞ്ചംഗ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും പ്രതിഷേധങ്ങളെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാൻ സാധിച്ചിരുന്നില്ല.ശബരിമല ദർശനത്തിന് പുറപ്പെടുന്നത് വ്യക്തമാക്കി സർക്കാരിന് കത്തയച്ചിരുന്നുവെന്ന് തൃപ്തി ദേശായി പറഞ്ഞു ### Headline : കൊച്ചിയിൽ ബിന്ദു അമ്മിണിയെ തടഞ്ഞ് പ്രതിഷേധക്കാർ, മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞു, ഒരാൾ പിടിയിൽ
365
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില് മുഖ്യമന്ത്രി പിണറായി വിജയന്റേയും പി ജയരാജന്റെയും നിലപാടുകള് തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്.അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില് പഴയ നിലപാടില് തന്നെ ഉറച്ചു നില്ക്കുന്നുവെന്നും ഇരുവര്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനന് പറഞ്ഞു.അവരുടെ ഭാഗം കൂടി കേട്ടിട്ടേ മാവോയിസ്റ്റുകല് എന്ന് പറയാന് പറ്റു.വിദ്യാര്ത്ഥികള് മാവോയിസ്റ്റ് സ്വാധീനത്തില് പെട്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പാര്ട്ടി തീരുമാനിച്ചിരുന്നുവെങ്കില് പതിനായിരക്കണക്കിന് സ്ത്രീകള് ശബരിമല കയറുമായിരുന്നു; ജയരാജന് അലനും താഹയും കുഞ്ഞാടുകളല്ലെന്നും ചായകുടിക്കാന് പോയപ്പോഴല്ല ഇരുവരേയും അറസ്റ്റ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തരത്തില് പി ജയരാജന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള് അത് തന്റെ ശ്രദ്ധയില് പെട്ടിട്ടില്ലെന്നായിരുന്നു പി മോഹനന്റെ മറുപടി.യുഎപിഎ കേസുകളില് എന്ഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്ലമെന്റില് പിന്തുണച്ചവരാണ് കോണ്ഗ്രസുകാര്.ആ പാര്ട്ടിയില് നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില ഇരുവരുടേയും വീട്ടില് പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം പറഞ്ഞു.മലയാളി കോണ്ഗ്രസ് എംഎല്എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം യുഎപിഎയോട് ഇപ്പോഴും താന് എതിരാണ്.യുഎപിഎ ചുമത്തുന്നതിനോട് ഇടതുമുന്നണിക്കോ സിപിഎമ്മിനോ യോജിപ്പില്ല.അവര് ഇപ്പോള് ജുഡീഷ്യല് കസ്റ്റഡിയിലാണ്.അവരുടെ ഭാഗം കേള്ക്കാന് ഞങ്ങള്ക്ക് മുന്പില് ഇപ്പോള് ഒരു സംവിധാനവും ഇല്ല.മാവോയിസ്റ്റായാല് തന്നെ ഇവരുടെ കേസുകളില് യുഎപിഎ ചുമത്തേണ്ടതില്ലെന്നാണ് ഞങ്ങള് പറഞ്ഞത്.ഇത്തരം കേസുകളില് ഒരു സൂക്ഷ്മ പരിശോധനാ സംവിധാനം ഇവിടെ ഉണ്ട്.അതിന് മുമ്പില് വന്നാല് കഴിഞ്ഞ കാലത്ത് സ്വീകരിച്ചപോലുള്ള നിലപാട് കേരള സര്ക്കാര് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും പി മോഹനന് കൂട്ടിച്ചേര്ത്തു
അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന്
https://malayalam.oneindia.com/news/kerala/p-mohanan-about-pantheerankavu-uapa-case-240795.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില് മുഖ്യമന്ത്രി പിണറായി വിജയന്റേയും പി ജയരാജന്റെയും നിലപാടുകള് തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്.അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില് പഴയ നിലപാടില് തന്നെ ഉറച്ചു നില്ക്കുന്നുവെന്നും ഇരുവര്ക്കുമെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പി മോഹനന് പറഞ്ഞു.അവരുടെ ഭാഗം കൂടി കേട്ടിട്ടേ മാവോയിസ്റ്റുകല് എന്ന് പറയാന് പറ്റു.വിദ്യാര്ത്ഥികള് മാവോയിസ്റ്റ് സ്വാധീനത്തില് പെട്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പാര്ട്ടി തീരുമാനിച്ചിരുന്നുവെങ്കില് പതിനായിരക്കണക്കിന് സ്ത്രീകള് ശബരിമല കയറുമായിരുന്നു; ജയരാജന് അലനും താഹയും കുഞ്ഞാടുകളല്ലെന്നും ചായകുടിക്കാന് പോയപ്പോഴല്ല ഇരുവരേയും അറസ്റ്റ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന തരത്തില് പി ജയരാജന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള് അത് തന്റെ ശ്രദ്ധയില് പെട്ടിട്ടില്ലെന്നായിരുന്നു പി മോഹനന്റെ മറുപടി.യുഎപിഎ കേസുകളില് എന്ഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്ലമെന്റില് പിന്തുണച്ചവരാണ് കോണ്ഗ്രസുകാര്.ആ പാര്ട്ടിയില് നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില ഇരുവരുടേയും വീട്ടില് പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം പറഞ്ഞു.മലയാളി കോണ്ഗ്രസ് എംഎല്എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം യുഎപിഎയോട് ഇപ്പോഴും താന് എതിരാണ്.യുഎപിഎ ചുമത്തുന്നതിനോട് ഇടതുമുന്നണിക്കോ സിപിഎമ്മിനോ യോജിപ്പില്ല.അവര് ഇപ്പോള് ജുഡീഷ്യല് കസ്റ്റഡിയിലാണ്.അവരുടെ ഭാഗം കേള്ക്കാന് ഞങ്ങള്ക്ക് മുന്പില് ഇപ്പോള് ഒരു സംവിധാനവും ഇല്ല.മാവോയിസ്റ്റായാല് തന്നെ ഇവരുടെ കേസുകളില് യുഎപിഎ ചുമത്തേണ്ടതില്ലെന്നാണ് ഞങ്ങള് പറഞ്ഞത്.ഇത്തരം കേസുകളില് ഒരു സൂക്ഷ്മ പരിശോധനാ സംവിധാനം ഇവിടെ ഉണ്ട്.അതിന് മുമ്പില് വന്നാല് കഴിഞ്ഞ കാലത്ത് സ്വീകരിച്ചപോലുള്ള നിലപാട് കേരള സര്ക്കാര് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും പി മോഹനന് കൂട്ടിച്ചേര്ത്തു ### Headline : അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങള്; മുഖ്യമന്ത്രിയേയും ജയരാജനേയും തള്ളി പി മോഹനന്
366
കോഴിക്കോട്: മലയാള സിനിമാ താരം മാമുക്കോയയെയും സോഷ്യല് മീഡിയ കൊന്നു.ഇതാദ്യമായിട്ടല്ല സിനിമാ താരങ്ങള് അടക്കമുളള സെലിബ്രിറ്റികളെ സോഷ്യല് മീഡിയ കൊല്ലുന്നത്.എന്നാല് മലയാളം സിനിമയിലെ എണ്ണം പറഞ്ഞ കോമഡികളുടെ ഉസ്താദായ മാമുക്കോയ സ്വന്തം മരണ വാര്ത്ത കേട്ട് വയനാട്ടില് ഇരുന്ന് ചിരിക്കുകയാണ്.മരണവാര്ത്ത അറിഞ്ഞ് പലരും വിളിക്കുന്നുണ്ട് എന്നാണ് മാമുക്കോയ ഫോണില് പറഞ്ഞത്.ഇത് വലിയ പൊല്ലാപ്പായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.വാട്സ് ആപ്പിലൂടെ പ്രചരിച്ച വ്യാജവാര്ത്ത പിന്നീട് ഫേസ്ബുക്കിലും പരക്കുകയായിരുന്നു.മാമുക്കോയയെ ഫോണില് നേരിട്ട് വിളിച്ചാണ് പലരും വിവരം അന്വേഷിച്ചത്.അവരോട് മാമുക്കോയ പ്രതികരിച്ചത് ഇങ്ങനെ.കുഴങ്ങിപ്പോയി ചത്തോ ഉണ്ടോ എന്നൊക്കെ തിരക്കി ഒരുപാട് പേര് വിളിക്കുന്നുണ്ട്.നമ്മളാകെ കുഴങ്ങിപ്പോയി.എന്തായാലും നല്ല വാര്ത്തയാണ് കെടക്കട്ടെ.- തന്റെ മരണവിവരം അറിഞ്ഞ് വിളിക്കുന്നവരോട് മാമുക്കോയ പറയുന്നതിങ്ങനെയാണ്.മാമുക്കോയക്കിതൊന്നും പ്രശ്നമല്ല മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യതാരങ്ങളില് ഒരാളാണ് കോഴിക്കോട് സ്വദേശിയായ മാമുക്കോയ.അദ്ദേഹത്തിന് ഈ കളിയൊന്നും ഒരു പ്രശ്നമേ അല്ല.മരണവിവരം അറിഞ്ഞ് വിളിച്ചവരെപ്പോലും തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചാണ് മാമുക്കോയ ഫോണ് വെച്ചത്.തുടങ്ങിയത് വാട്സ് ആപ്പില് നടന് മാമുക്കോയ മരിച്ചെന്ന് വാട്സ് ആപ്പിലാണ് ആദ്യം പ്രചരിച്ചത്.പിന്നീട് ഫേസ്ബുക്കിലും വ്യാജപ്രചാരണം നടന്നു.താന് വയനാട്ടിലുണ്ടെന്ന് മാമുക്കോയ തന്നെ അറിയിച്ചതോടെയാണ് ബഹളങ്ങള് അടങ്ങിയത്.പലരും നേരിട്ട് വിളിച്ചു മാമുക്കോയയുടെ മരണവിവരം അറിഞ്ഞ് പലരും മാമുക്കോയയെ ടെലിഫോണില് നേരിട്ട് ബന്ധപ്പെടുകയായിരുന്നു.മാമുക്കോയയുടെ ഫോട്ടോ സഹിതമായിരുന്നു വാട്സ് ആപ്പില് മരണവാര്ത്ത പ്രചരിച്ചത്.സംഭവം വ്യാഴാഴ്ച വ്യാഴാഴ്ച ഉച്ചയോടെയാണ് മാമുക്കോയ മരിച്ചുവെന്ന് പലരും പലയിടത്തായി പറഞ്ഞുതുടങ്ങിയത്.പ്രിയപ്പെട്ട നടന്റെ മരണവാര്ത്ത കേട്ട് പലരും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ആദ്യമായിട്ടല്ല സിനിമാ താരങ്ങള് മരിച്ചു എന്ന വ്യാജ വാര്ത്ത വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നത് ഇതാദ്യമല്ല.ജിഷ്ണു, സലിംകുമാര് തുടങ്ങിയ നടന്മാരെ സോഷ്യല് മീഡിയ ഇങ്ങെ കൊന്നിട്ടുണ്ട്
മാമുക്കോയ മരിച്ചെന്ന് വാട്സ് ആപ്പ്, ഇല്ലെന്ന് മാമുക്കോയ
https://malayalam.oneindia.com/culture/media/mamukkoya-death-was-fake-news-sread-whats-app-social-media.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: മലയാള സിനിമാ താരം മാമുക്കോയയെയും സോഷ്യല് മീഡിയ കൊന്നു.ഇതാദ്യമായിട്ടല്ല സിനിമാ താരങ്ങള് അടക്കമുളള സെലിബ്രിറ്റികളെ സോഷ്യല് മീഡിയ കൊല്ലുന്നത്.എന്നാല് മലയാളം സിനിമയിലെ എണ്ണം പറഞ്ഞ കോമഡികളുടെ ഉസ്താദായ മാമുക്കോയ സ്വന്തം മരണ വാര്ത്ത കേട്ട് വയനാട്ടില് ഇരുന്ന് ചിരിക്കുകയാണ്.മരണവാര്ത്ത അറിഞ്ഞ് പലരും വിളിക്കുന്നുണ്ട് എന്നാണ് മാമുക്കോയ ഫോണില് പറഞ്ഞത്.ഇത് വലിയ പൊല്ലാപ്പായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.വാട്സ് ആപ്പിലൂടെ പ്രചരിച്ച വ്യാജവാര്ത്ത പിന്നീട് ഫേസ്ബുക്കിലും പരക്കുകയായിരുന്നു.മാമുക്കോയയെ ഫോണില് നേരിട്ട് വിളിച്ചാണ് പലരും വിവരം അന്വേഷിച്ചത്.അവരോട് മാമുക്കോയ പ്രതികരിച്ചത് ഇങ്ങനെ.കുഴങ്ങിപ്പോയി ചത്തോ ഉണ്ടോ എന്നൊക്കെ തിരക്കി ഒരുപാട് പേര് വിളിക്കുന്നുണ്ട്.നമ്മളാകെ കുഴങ്ങിപ്പോയി.എന്തായാലും നല്ല വാര്ത്തയാണ് കെടക്കട്ടെ.- തന്റെ മരണവിവരം അറിഞ്ഞ് വിളിക്കുന്നവരോട് മാമുക്കോയ പറയുന്നതിങ്ങനെയാണ്.മാമുക്കോയക്കിതൊന്നും പ്രശ്നമല്ല മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യതാരങ്ങളില് ഒരാളാണ് കോഴിക്കോട് സ്വദേശിയായ മാമുക്കോയ.അദ്ദേഹത്തിന് ഈ കളിയൊന്നും ഒരു പ്രശ്നമേ അല്ല.മരണവിവരം അറിഞ്ഞ് വിളിച്ചവരെപ്പോലും തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചാണ് മാമുക്കോയ ഫോണ് വെച്ചത്.തുടങ്ങിയത് വാട്സ് ആപ്പില് നടന് മാമുക്കോയ മരിച്ചെന്ന് വാട്സ് ആപ്പിലാണ് ആദ്യം പ്രചരിച്ചത്.പിന്നീട് ഫേസ്ബുക്കിലും വ്യാജപ്രചാരണം നടന്നു.താന് വയനാട്ടിലുണ്ടെന്ന് മാമുക്കോയ തന്നെ അറിയിച്ചതോടെയാണ് ബഹളങ്ങള് അടങ്ങിയത്.പലരും നേരിട്ട് വിളിച്ചു മാമുക്കോയയുടെ മരണവിവരം അറിഞ്ഞ് പലരും മാമുക്കോയയെ ടെലിഫോണില് നേരിട്ട് ബന്ധപ്പെടുകയായിരുന്നു.മാമുക്കോയയുടെ ഫോട്ടോ സഹിതമായിരുന്നു വാട്സ് ആപ്പില് മരണവാര്ത്ത പ്രചരിച്ചത്.സംഭവം വ്യാഴാഴ്ച വ്യാഴാഴ്ച ഉച്ചയോടെയാണ് മാമുക്കോയ മരിച്ചുവെന്ന് പലരും പലയിടത്തായി പറഞ്ഞുതുടങ്ങിയത്.പ്രിയപ്പെട്ട നടന്റെ മരണവാര്ത്ത കേട്ട് പലരും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ആദ്യമായിട്ടല്ല സിനിമാ താരങ്ങള് മരിച്ചു എന്ന വ്യാജ വാര്ത്ത വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നത് ഇതാദ്യമല്ല.ജിഷ്ണു, സലിംകുമാര് തുടങ്ങിയ നടന്മാരെ സോഷ്യല് മീഡിയ ഇങ്ങെ കൊന്നിട്ടുണ്ട് ### Headline : മാമുക്കോയ മരിച്ചെന്ന് വാട്സ് ആപ്പ്, ഇല്ലെന്ന് മാമുക്കോയ
367
ന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസിലെ ലൈംഗികാക്രമണ ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡ് കേസിന്റെ ഭാഗമായ രേഖയാണെന്ന് സംസ്ഥാന സര്ക്കാര്.ദൃശ്യങ്ങള് കേസിലെ പ്രതിയായ ദിലീപിനു കൈമാറരുതെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും സര്ക്കാര് സുപ്രീംകോടതിയില് ആവശ്യപ്പെട്ടു.സര്ക്കാരിനു വേണ്ടി കോടതിയില് മുന് സോളിസിറ്റര് ജനറല് രഞ്ജിത് കുമാറാണു ഹാജരായത്.'കേസിന്റെ ഭാഗമായ മെമ്മറി കാര്ഡിനെ തൊണ്ടിമുതലായാണു കണക്കാക്കുന്നത്.എന്നാല് അതിലെ ദൃശ്യങ്ങള് രേഖകളായാണു കണക്കാക്കുന്നത്.ഈ രേഖകള് ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാല് ദിലീപിനു കൈമാറാന് സാധിക്കില്ല.'- രഞ്ജിത് കുമാര് കോടതിയെ അറിയിച്ചു.ദൃശ്യങ്ങള് കൈമാറുന്നതിനെതിരെ നടിയും കോടതിയെ സമീപിച്ചിരുന്നു.ദൃശ്യങ്ങള് ദിലീപിനു കൈമാറുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങള്ക്ക് ഇടയാക്കുമെന്നു നടിയുടെ അഭിഭാഷകന് ബസന്ത് ചൂണ്ടിക്കാട്ടി.നീതിപൂര്വമായ വിചാരണ ദിലീപിന്റെ അവകാശമാണെങ്കിലും തന്റെ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നും നടി കോടതിയില് പറഞ്ഞു.'കേസിന്റെ ഭാഗമായ രേഖകള് പ്രതിക്കു കൈമാറണമെന്നാണു വ്യവസ്ഥയെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണം.ദൃശ്യങ്ങള് ദിലീപിനു കൈമാറാന് അനുവദിച്ചാല് മറ്റ് കേസുകളെ വിധി സ്വാധീനിക്കും.കുട്ടികള്ക്കു നേരെ ലൈംഗികാക്രമണം ഉണ്ടാകുന്ന കേസുകളില്പ്പോലും ദൃശ്യങ്ങള് പ്രതികള്ക്കു ലഭിക്കുന്ന സാഹചര്യമുണ്ടാകും.അതുകൊണ്ടു മൗലികാവകാശമായ സ്വകാര്യത കോടതി കണക്കിലെടുക്കണം.' - ബസന്ത് ചൂണ്ടിക്കാട്ടി.പ്രതിക്കു നിരപരാധിത്വം തെളിയിക്കണമെന്നുണ്ടെങ്കില് ഒരു കേസിന്റെ രേഖ ലഭിക്കേണ്ടത് അനിവാര്യമല്ലേയെന്ന് ജസ്റ്റിസ് ഖാന്വില്ക്കര് ബസന്തിനോടു ചോദിച്ചു.രേഖ കൈമാറരുതെന്ന് എങ്ങനെ പറയാന് സാധിക്കുമെന്നും കോടതിയുടെ ഭാഗത്തു നിന്നും ചോദ്യമുണ്ടായി
മെമ്മറി കാർഡ് തൊണ്ടി, ദൃശ്യങ്ങൾ രേഖ;ദുരുപയോഗം ചെയ്യപ്പെടും; പ്രതിക്കു കൈമാറരുതെന്നു സർക്കാർ; അതെങ്ങനെ പറയാന് സാധിക്കുമെന്ന് കോടതി
https://www.malayalamexpress.in/archives/814107/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസിലെ ലൈംഗികാക്രമണ ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡ് കേസിന്റെ ഭാഗമായ രേഖയാണെന്ന് സംസ്ഥാന സര്ക്കാര്.ദൃശ്യങ്ങള് കേസിലെ പ്രതിയായ ദിലീപിനു കൈമാറരുതെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും സര്ക്കാര് സുപ്രീംകോടതിയില് ആവശ്യപ്പെട്ടു.സര്ക്കാരിനു വേണ്ടി കോടതിയില് മുന് സോളിസിറ്റര് ജനറല് രഞ്ജിത് കുമാറാണു ഹാജരായത്.'കേസിന്റെ ഭാഗമായ മെമ്മറി കാര്ഡിനെ തൊണ്ടിമുതലായാണു കണക്കാക്കുന്നത്.എന്നാല് അതിലെ ദൃശ്യങ്ങള് രേഖകളായാണു കണക്കാക്കുന്നത്.ഈ രേഖകള് ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാല് ദിലീപിനു കൈമാറാന് സാധിക്കില്ല.'- രഞ്ജിത് കുമാര് കോടതിയെ അറിയിച്ചു.ദൃശ്യങ്ങള് കൈമാറുന്നതിനെതിരെ നടിയും കോടതിയെ സമീപിച്ചിരുന്നു.ദൃശ്യങ്ങള് ദിലീപിനു കൈമാറുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങള്ക്ക് ഇടയാക്കുമെന്നു നടിയുടെ അഭിഭാഷകന് ബസന്ത് ചൂണ്ടിക്കാട്ടി.നീതിപൂര്വമായ വിചാരണ ദിലീപിന്റെ അവകാശമാണെങ്കിലും തന്റെ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നും നടി കോടതിയില് പറഞ്ഞു.'കേസിന്റെ ഭാഗമായ രേഖകള് പ്രതിക്കു കൈമാറണമെന്നാണു വ്യവസ്ഥയെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണം.ദൃശ്യങ്ങള് ദിലീപിനു കൈമാറാന് അനുവദിച്ചാല് മറ്റ് കേസുകളെ വിധി സ്വാധീനിക്കും.കുട്ടികള്ക്കു നേരെ ലൈംഗികാക്രമണം ഉണ്ടാകുന്ന കേസുകളില്പ്പോലും ദൃശ്യങ്ങള് പ്രതികള്ക്കു ലഭിക്കുന്ന സാഹചര്യമുണ്ടാകും.അതുകൊണ്ടു മൗലികാവകാശമായ സ്വകാര്യത കോടതി കണക്കിലെടുക്കണം.' - ബസന്ത് ചൂണ്ടിക്കാട്ടി.പ്രതിക്കു നിരപരാധിത്വം തെളിയിക്കണമെന്നുണ്ടെങ്കില് ഒരു കേസിന്റെ രേഖ ലഭിക്കേണ്ടത് അനിവാര്യമല്ലേയെന്ന് ജസ്റ്റിസ് ഖാന്വില്ക്കര് ബസന്തിനോടു ചോദിച്ചു.രേഖ കൈമാറരുതെന്ന് എങ്ങനെ പറയാന് സാധിക്കുമെന്നും കോടതിയുടെ ഭാഗത്തു നിന്നും ചോദ്യമുണ്ടായി ### Headline : മെമ്മറി കാർഡ് തൊണ്ടി, ദൃശ്യങ്ങൾ രേഖ;ദുരുപയോഗം ചെയ്യപ്പെടും; പ്രതിക്കു കൈമാറരുതെന്നു സർക്കാർ; അതെങ്ങനെ പറയാന് സാധിക്കുമെന്ന് കോടതി
368
തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യു.എന്.എയുടെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ അടക്കം നാലു പേര്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്.സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന് ഷായുടെ ഡ്രൈവര് നിധിന് മോഹന്, ഓഫീസ് ജീവനക്കാരന് ജിത്തു പി.ഡി എന്നിവര്ക്കെതിരെയും ക്രൈംബ്രാഞ്ച് സെന്ട്രല് യൂണിറ്റ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.നാലു പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും ഇവര് പേരുമാറ്റി സഞ്ചരിക്കാന് സാധ്യതയുണ്ടെന്നും നോട്ടീസില് പറയുന്നു.കേസിലെ പ്രതികള് വിദേശത്തേക്ക് കടന്നുവെന്ന ആരോപണം ഉയര്ന്ന സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പത്രങ്ങളില് പ്രസിദ്ധീകരിച്ചത്.ഇവര് ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.കേസില് ഏറെ നാളായി അന്വേഷണം നടക്കുകയാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില് ഹൈക്കോടതി അടക്കം അതൃപ്തി അറിയിക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സമയബന്ധിതമായി പൂര്ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.യു എ ൻ എ യു ടെ ഫ ണ്ടി ൽ നി ന്ന് മൂ ന്ന ര ക്കോ ടി യോ ളം രൂ പ യു ടെ വെ ട്ടി പ്പ് ന ട ത്തി യെ ന്ന താ ണ് ജാ സ്മി ൻ ഷാ അ ട ക്ക മു ള്ള വ ർ ക്കെ തി രാ യ ആ രോ പ ണം.ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില് ജാസ്മിന് ഷായ്ക്കെതിരെ തെളിവുകള് ലഭിച്ചിരുന്നു.ജാ സ്മി ൻ ഷാ രാ ജ്യം വി ട്ട താ യും ക്രൈം ബ്രാ ഞ്ച് സം ശ യി ക്കു ന്നു
യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കം 4 പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്
https://www.malayalamexpress.in/archives/793046/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യു.എന്.എയുടെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ അടക്കം നാലു പേര്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്.സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന് ഷായുടെ ഡ്രൈവര് നിധിന് മോഹന്, ഓഫീസ് ജീവനക്കാരന് ജിത്തു പി.ഡി എന്നിവര്ക്കെതിരെയും ക്രൈംബ്രാഞ്ച് സെന്ട്രല് യൂണിറ്റ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.നാലു പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും ഇവര് പേരുമാറ്റി സഞ്ചരിക്കാന് സാധ്യതയുണ്ടെന്നും നോട്ടീസില് പറയുന്നു.കേസിലെ പ്രതികള് വിദേശത്തേക്ക് കടന്നുവെന്ന ആരോപണം ഉയര്ന്ന സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പത്രങ്ങളില് പ്രസിദ്ധീകരിച്ചത്.ഇവര് ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.കേസില് ഏറെ നാളായി അന്വേഷണം നടക്കുകയാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില് ഹൈക്കോടതി അടക്കം അതൃപ്തി അറിയിക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സമയബന്ധിതമായി പൂര്ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.യു എ ൻ എ യു ടെ ഫ ണ്ടി ൽ നി ന്ന് മൂ ന്ന ര ക്കോ ടി യോ ളം രൂ പ യു ടെ വെ ട്ടി പ്പ് ന ട ത്തി യെ ന്ന താ ണ് ജാ സ്മി ൻ ഷാ അ ട ക്ക മു ള്ള വ ർ ക്കെ തി രാ യ ആ രോ പ ണം.ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില് ജാസ്മിന് ഷായ്ക്കെതിരെ തെളിവുകള് ലഭിച്ചിരുന്നു.ജാ സ്മി ൻ ഷാ രാ ജ്യം വി ട്ട താ യും ക്രൈം ബ്രാ ഞ്ച് സം ശ യി ക്കു ന്നു ### Headline : യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കം 4 പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്
369
തിരുവനന്തപുരം: പിഎസ്സിയുടെ പൊലീസ് കോണ്സ്റ്റബിള് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ ക്രൈം ബ്രാഞ്ച്.പിഎസ്സി പരീക്ഷ പേപ്പർ ചോർത്തി മുൻ എസ്എഫ്ഐ നേതാക്കള്ക്ക് എസ്എംഎസ് മുഖേന ഉത്തരമയച്ച പൊലീസുകാരുനുള്പ്പെടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുന്നത്.യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൊലീസ് കോണ്സ്റ്റബിള് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് പ്രതികള് തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിയാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്.നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകള് അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്ക്കെതിരെയുള്ളത്.ഗൂഡാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്ക്കെതിരെ ചുമത്തിയിരിക്കുന്നത്.ചോദ്യപേപ്പർ ചോർത്തി എസ്എംഎസുകള് വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതികള്ക്കെതിരെ മറ്റ് വകുപ്പുകള് ചുമത്താൻ കഴിയൂ.അതിന് മുഖ്യപ്രതികള് പിടിയിലാകണം.പക്ഷെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മൊബൈൽ ഫോണിൽ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള് അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്.മുഖ്യ ആസൂത്രകനായ ഗോകുലും ഒളിവിലാണ്.മറ്റ് രണ്ട് പ്രതികള് യൂണിവേഴ്സിറ്റി കോളേജ് കത്തികുത്ത് കേസിൽ റിമാൻഡിലാണ്.ഉത്തരമയക്കാനായി പ്രതികള് ഉപയോഗിച്ച മൊബൈൽ ഫോണുകള് കണ്ടെത്തുക ഏറെ നിർണായകമാണ്.ഈ ഫോണുകളിൽ നിന്നാണ് ഫൊറൻസിക് പരിശോധനയിലൂടെ പ്രധാനതെളിവുകള് കണ്ടെത്തേണ്ടത്
പിഎസ്സി പരീക്ഷ ക്രമക്കേട്; കേസെടുത്തിട്ട് പത്ത് ദിവസം; പ്രതികളെ പിടികൂടാനാകാതെ ക്രൈം ബ്രാഞ്ച്
https://www.malayalamexpress.in/archives/766002/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പിഎസ്സിയുടെ പൊലീസ് കോണ്സ്റ്റബിള് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ ക്രൈം ബ്രാഞ്ച്.പിഎസ്സി പരീക്ഷ പേപ്പർ ചോർത്തി മുൻ എസ്എഫ്ഐ നേതാക്കള്ക്ക് എസ്എംഎസ് മുഖേന ഉത്തരമയച്ച പൊലീസുകാരുനുള്പ്പെടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുന്നത്.യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൊലീസ് കോണ്സ്റ്റബിള് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയാണ് പ്രതികള് തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിയാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്.നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകള് അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്ക്കെതിരെയുള്ളത്.ഗൂഡാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്ക്കെതിരെ ചുമത്തിയിരിക്കുന്നത്.ചോദ്യപേപ്പർ ചോർത്തി എസ്എംഎസുകള് വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതികള്ക്കെതിരെ മറ്റ് വകുപ്പുകള് ചുമത്താൻ കഴിയൂ.അതിന് മുഖ്യപ്രതികള് പിടിയിലാകണം.പക്ഷെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മൊബൈൽ ഫോണിൽ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള് അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്.മുഖ്യ ആസൂത്രകനായ ഗോകുലും ഒളിവിലാണ്.മറ്റ് രണ്ട് പ്രതികള് യൂണിവേഴ്സിറ്റി കോളേജ് കത്തികുത്ത് കേസിൽ റിമാൻഡിലാണ്.ഉത്തരമയക്കാനായി പ്രതികള് ഉപയോഗിച്ച മൊബൈൽ ഫോണുകള് കണ്ടെത്തുക ഏറെ നിർണായകമാണ്.ഈ ഫോണുകളിൽ നിന്നാണ് ഫൊറൻസിക് പരിശോധനയിലൂടെ പ്രധാനതെളിവുകള് കണ്ടെത്തേണ്ടത് ### Headline : പിഎസ്സി പരീക്ഷ ക്രമക്കേട്; കേസെടുത്തിട്ട് പത്ത് ദിവസം; പ്രതികളെ പിടികൂടാനാകാതെ ക്രൈം ബ്രാഞ്ച്
370
കൊച്ചി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സര്ക്കാര് പിരിച്ചുവിടാത്തതെന്നും ഹൈക്കോടതി ചോദിച്ചു.ഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഹൈക്കോടതി സിംഗിള് ബെഞ്ചാണ് നഗരസഭയ്ക്കെതിരെ രൂക്ഷവിമര്ശനം നടത്തിയത്.കോട്ടയത്ത് പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ; ചികിത്സിക്കാതെ തിരിച്ചയച്ച് സർക്കാർ ആശുപത്രി ജീവനക്കാർ, പ്രസവം പെരുവഴിയിൽ! സര്ക്കാര് മുന്കൈയെടുത്ത് നടപടികള് സ്വീകരിക്കണമെന്നും കോടതി നിര്ദ്ദേശിച്ചു.കൊച്ചി സംഗപ്പൂരാക്കണമെന്നില്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനാകണംം.ചെളി നീക്കാൻ കോടികളാണ് കോർപ്പറേഷൻ കളയുന്നതെന്നും ഹൈക്കോടതി വിലയിരുത്തി.സർക്കാരിന്റെ വിശദീകരണം അഡ്വക്കറ്റഅ ജനറൽ ബുധാനാഴ്ച നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.എന്നാൽ കൊച്ചിയില് കനത്ത മഴയില് വെള്ളക്കെട്ടുണ്ടായതിന്റെ പശ്ചാത്തലത്തില് ഉദ്യോഗസ്ഥരെ പഴിചാരി മേയര് സൗമിനി ജെയ്ന് രംഗത്തെത്തുകയായിരുന്നു.വെള്ളക്കെട്ട് പ്രശ്നത്തില് കോര്പ്പറേഷനെ പഴിക്കുന്നതില് അര്ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും എന്നാല് ഉദ്യോഗസ്ഥര് കൂടുതല് കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നുവെന്നുമാണ് മേയര് കുറ്റപ്പെടുത്തിയത്.ഇപ്പോള് നഗരത്തില് ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര് ആണ്.അതാണ് നഗരത്തെ വെള്ളത്തില് മുക്കിയത്.പ്രശ്നത്തില് സര്ക്കാര് ഇടപെടുന്നത് സ്വാഭാവികം മാത്രമാണ്.സര്ക്കാര് ഇടപെട്ട് നടത്തിയപ്പോള് കൂടുതല് സംവിധാനം ഏര്പ്പെടുത്തേണ്ടതായിരുന്നുവെന്നും മേയർ പറഞ്ഞു.കൊച്ചി മെട്രോ നിർമിച്ച കാനകളിൽ മാലിന്യ മടിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും മേയർ പ്രതികരിച്ചു
കൊച്ചിയിലെ വെള്ളക്കെട്ട്; രൂക്ഷ വിമർശനം... കൊച്ചി നഗരസഭയെ പിരിചച്ചുവിട്ടുകൂടെയെന്ന് ഹൈക്കോടതി
https://malayalam.oneindia.com/news/kerala/high-court-criticise-kochi-municipal-corporation-235617.html?utm_source=articlepage-Slot1-5&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സര്ക്കാര് പിരിച്ചുവിടാത്തതെന്നും ഹൈക്കോടതി ചോദിച്ചു.ഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഹൈക്കോടതി സിംഗിള് ബെഞ്ചാണ് നഗരസഭയ്ക്കെതിരെ രൂക്ഷവിമര്ശനം നടത്തിയത്.കോട്ടയത്ത് പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ; ചികിത്സിക്കാതെ തിരിച്ചയച്ച് സർക്കാർ ആശുപത്രി ജീവനക്കാർ, പ്രസവം പെരുവഴിയിൽ! സര്ക്കാര് മുന്കൈയെടുത്ത് നടപടികള് സ്വീകരിക്കണമെന്നും കോടതി നിര്ദ്ദേശിച്ചു.കൊച്ചി സംഗപ്പൂരാക്കണമെന്നില്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനാകണംം.ചെളി നീക്കാൻ കോടികളാണ് കോർപ്പറേഷൻ കളയുന്നതെന്നും ഹൈക്കോടതി വിലയിരുത്തി.സർക്കാരിന്റെ വിശദീകരണം അഡ്വക്കറ്റഅ ജനറൽ ബുധാനാഴ്ച നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.എന്നാൽ കൊച്ചിയില് കനത്ത മഴയില് വെള്ളക്കെട്ടുണ്ടായതിന്റെ പശ്ചാത്തലത്തില് ഉദ്യോഗസ്ഥരെ പഴിചാരി മേയര് സൗമിനി ജെയ്ന് രംഗത്തെത്തുകയായിരുന്നു.വെള്ളക്കെട്ട് പ്രശ്നത്തില് കോര്പ്പറേഷനെ പഴിക്കുന്നതില് അര്ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും എന്നാല് ഉദ്യോഗസ്ഥര് കൂടുതല് കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നുവെന്നുമാണ് മേയര് കുറ്റപ്പെടുത്തിയത്.ഇപ്പോള് നഗരത്തില് ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര് ആണ്.അതാണ് നഗരത്തെ വെള്ളത്തില് മുക്കിയത്.പ്രശ്നത്തില് സര്ക്കാര് ഇടപെടുന്നത് സ്വാഭാവികം മാത്രമാണ്.സര്ക്കാര് ഇടപെട്ട് നടത്തിയപ്പോള് കൂടുതല് സംവിധാനം ഏര്പ്പെടുത്തേണ്ടതായിരുന്നുവെന്നും മേയർ പറഞ്ഞു.കൊച്ചി മെട്രോ നിർമിച്ച കാനകളിൽ മാലിന്യ മടിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും മേയർ പ്രതികരിച്ചു ### Headline : കൊച്ചിയിലെ വെള്ളക്കെട്ട്; രൂക്ഷ വിമർശനം... കൊച്ചി നഗരസഭയെ പിരിചച്ചുവിട്ടുകൂടെയെന്ന് ഹൈക്കോടതി
371
ആർസിഇപി കരാർ ദേശീയ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാർ നടപ്പാക്കുന്നതെന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ ദോഷകരമാണ് ഇത്.സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥസത്ത ഉൾക്കൊണ്ടുവേണം കരാർ നടപടികളെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായമേഖലയെയും ബാധിക്കുന്ന ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്തെ സാമ്പത്തികാസമത്വം ക്രമാനുഗതമായി വർധിപ്പിക്കുന്നതിനാണ് കരാർ സഹായിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.നമ്മുടെ നാടിനെ ഇത് ഭീകരമായി പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്.മറ്റു രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്കുള്ള ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള മലവെള്ളപ്പാച്ചിലിനാണ് ഈ കരാർ വഴിവയ്ക്കുക.വലിയ തോതിൽ ഉത്പന്നങ്ങൾ ഇവിടേക്ക് ഒഴുകിയെത്തിയാൽ നമ്മുടെ കർഷകരുടെ നിലയെന്താവും? ആസ്യാൻ കരാറിന്റെ ഭാഗമായി റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ ഉത്പന്നങ്ങളുടെ വില പ്രതിസന്ധിയിലായി.ആസ്യാനിൽ നാണ്യവിളകളാണ് പ്രതിസന്ധി നേരിട്ടതെങ്കിൽ ആർ.സി.ഇ.പിയിലൂടെ കൃഷി, ക്ഷീരമേഖലകളിലാകെ ദൂരവ്യപകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും.സ്വയംപര്യാപ്തതയിലേക്കു നീങ്ങുന്ന സംസ്ഥാനത്തിന്റെ ക്ഷീരമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ആർ.സി.ഇ.പി. കരാർ ദേശീയപരമാധികാരം ദുർബലപ്പെടുത്തും: മുഖ്യമന്ത്രി
https://www.malayalamexpress.in/archives/892349/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആർസിഇപി കരാർ ദേശീയ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാർ നടപ്പാക്കുന്നതെന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ ദോഷകരമാണ് ഇത്.സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥസത്ത ഉൾക്കൊണ്ടുവേണം കരാർ നടപടികളെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായമേഖലയെയും ബാധിക്കുന്ന ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്തെ സാമ്പത്തികാസമത്വം ക്രമാനുഗതമായി വർധിപ്പിക്കുന്നതിനാണ് കരാർ സഹായിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.നമ്മുടെ നാടിനെ ഇത് ഭീകരമായി പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്.മറ്റു രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്കുള്ള ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള മലവെള്ളപ്പാച്ചിലിനാണ് ഈ കരാർ വഴിവയ്ക്കുക.വലിയ തോതിൽ ഉത്പന്നങ്ങൾ ഇവിടേക്ക് ഒഴുകിയെത്തിയാൽ നമ്മുടെ കർഷകരുടെ നിലയെന്താവും? ആസ്യാൻ കരാറിന്റെ ഭാഗമായി റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ ഉത്പന്നങ്ങളുടെ വില പ്രതിസന്ധിയിലായി.ആസ്യാനിൽ നാണ്യവിളകളാണ് പ്രതിസന്ധി നേരിട്ടതെങ്കിൽ ആർ.സി.ഇ.പിയിലൂടെ കൃഷി, ക്ഷീരമേഖലകളിലാകെ ദൂരവ്യപകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും.സ്വയംപര്യാപ്തതയിലേക്കു നീങ്ങുന്ന സംസ്ഥാനത്തിന്റെ ക്ഷീരമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു ### Headline : ആർ.സി.ഇ.പി. കരാർ ദേശീയപരമാധികാരം ദുർബലപ്പെടുത്തും: മുഖ്യമന്ത്രി
372
റിയാദ്: സൗദി അറേബ്യയില് വന് പരിഷ്കാരങ്ങള് നടപ്പാക്കുന്നു.ഉംറ തീര്ഥാടനത്തിന് സൗദിയില് എത്തുന്നവര്ക്ക് രാജ്യത്ത് എവിടെയും യാത്ര ചെയ്യാന് മന്ത്രിസഭ അനുമതി നല്കി.നേരത്തെ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില് മാത്രമായിരുന്നു ഉംറ തീര്ഥാടകര്ക്ക് യാത്രാ അനുമതിയുണ്ടായിരുന്നത്.സൗദിയിലെ ടൂറിസവും സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.ഈ വര്ഷം 80 ലക്ഷത്തോളം പേരാണ് ഉംറ തീര്ഥാടനത്തിന് സൗദിയില് വന്നത്.സൗദിയിലെ ചരിത്ര നഗരങ്ങള്, സ്ഥലങ്ങള് എന്നിവ സന്ദര്ശിക്കാന് തീര്ഥാടകര്ക്ക് അനുമതി നല്കുന്നതിലൂടെ വന് വരുമാനമുണ്ടാക്കാമെന്ന് സര്ക്കാര് കണക്കുകൂട്ടുന്നു.പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങള് വിപുലീകരിക്കും.കൂടുതല് ഷോപ്പിങ് കേന്ദ്രങ്ങളും ഇവിടെ ആരംഭിക്കാനും ആലോചനയുണ്ട്.2030 ആകുമ്പോഴേക്കും മൂന്ന് കോടി തീര്ഥാടകരെ പ്രതിവര്ഷം സൗദിയില് എത്തിക്കുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്.വിമത എംഎല്എമാരെ കാണാനില്ല; കര്ണടാകത്തില് കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത അതേസമയം, സൗദിയില് വ്യാപാര കേന്ദ്രങ്ങള് 24 മണിക്കൂറും തുറന്നുപ്രവര്ത്തിക്കുന്നതിനും മന്ത്രിസഭ അനുമതി നല്കി.ഇത് കൂടുതല് തൊഴിലവസരങ്ങള് സഹായിക്കുമെന്നാണ് കരുതുന്നത്.രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെട്ടതാകാന് സഹായിക്കുന്ന തീരുമാനമാണിതെന്ന് വാണിജ്യ മന്ത്രി ഡോ.മാജിദ് അല് ഖസ്സാബി പറഞ്ഞു
സൗദിയില് വന് പരിഷ്കാരങ്ങള്; ഉംറ തീര്ഥാടകര്ക്ക് എവിടെയും യാത്ര ചെയ്യാം, കടകള് 24 മണിക്കൂറും
https://malayalam.oneindia.com/news/international/umrah-pilgrims-now-free-to-move-around-saudi-arabia-229842.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : റിയാദ്: സൗദി അറേബ്യയില് വന് പരിഷ്കാരങ്ങള് നടപ്പാക്കുന്നു.ഉംറ തീര്ഥാടനത്തിന് സൗദിയില് എത്തുന്നവര്ക്ക് രാജ്യത്ത് എവിടെയും യാത്ര ചെയ്യാന് മന്ത്രിസഭ അനുമതി നല്കി.നേരത്തെ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില് മാത്രമായിരുന്നു ഉംറ തീര്ഥാടകര്ക്ക് യാത്രാ അനുമതിയുണ്ടായിരുന്നത്.സൗദിയിലെ ടൂറിസവും സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.ഈ വര്ഷം 80 ലക്ഷത്തോളം പേരാണ് ഉംറ തീര്ഥാടനത്തിന് സൗദിയില് വന്നത്.സൗദിയിലെ ചരിത്ര നഗരങ്ങള്, സ്ഥലങ്ങള് എന്നിവ സന്ദര്ശിക്കാന് തീര്ഥാടകര്ക്ക് അനുമതി നല്കുന്നതിലൂടെ വന് വരുമാനമുണ്ടാക്കാമെന്ന് സര്ക്കാര് കണക്കുകൂട്ടുന്നു.പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങള് വിപുലീകരിക്കും.കൂടുതല് ഷോപ്പിങ് കേന്ദ്രങ്ങളും ഇവിടെ ആരംഭിക്കാനും ആലോചനയുണ്ട്.2030 ആകുമ്പോഴേക്കും മൂന്ന് കോടി തീര്ഥാടകരെ പ്രതിവര്ഷം സൗദിയില് എത്തിക്കുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്.വിമത എംഎല്എമാരെ കാണാനില്ല; കര്ണടാകത്തില് കളിമാറുന്നു, അവസാന നിമിഷം ട്വിസ്റ്റിന് സാധ്യത അതേസമയം, സൗദിയില് വ്യാപാര കേന്ദ്രങ്ങള് 24 മണിക്കൂറും തുറന്നുപ്രവര്ത്തിക്കുന്നതിനും മന്ത്രിസഭ അനുമതി നല്കി.ഇത് കൂടുതല് തൊഴിലവസരങ്ങള് സഹായിക്കുമെന്നാണ് കരുതുന്നത്.രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെട്ടതാകാന് സഹായിക്കുന്ന തീരുമാനമാണിതെന്ന് വാണിജ്യ മന്ത്രി ഡോ.മാജിദ് അല് ഖസ്സാബി പറഞ്ഞു ### Headline : സൗദിയില് വന് പരിഷ്കാരങ്ങള്; ഉംറ തീര്ഥാടകര്ക്ക് എവിടെയും യാത്ര ചെയ്യാം, കടകള് 24 മണിക്കൂറും
373
പത്തനാപുരം: കൊല്ലം മാലൂർ ഗവൺമെന്റ് യു പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങൾക്കിടെ കെബി ഗണേഷ് കുമാ ർ എംഎൽഎ സ്കൂൾ ഹെഡ് മാസ്റ്റർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയെന്ന് ആരോപണം.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് സംഭവം.ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.തുടർന്ന് വേദിയിലുള്ളവർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.ഉദ്ഘാടന പ്രസംഗത്തിനിടെ ഗണേഷ് കുമാർ സ്കൂൾ ഹെഡ് മാസ്റ്റർക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.എംഎൽഎയുടെ പ്രസംഗത്തിന് ശേഷം സ്കൂൾ വികസനവുമായി ബന്ധപ്പെട്ട നിവേദനം നൽകാൻ ഹെഡ് മാസ്റ്ററേയും, പിടിഎ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെ എംഎൽഎ പ്രകോപിതനായി.ഹെഡ് മാസ്റ്റർ തനിക്ക് നിവേദനം നൽകേണ്ടതില്ലെന്ന് എംഎൽഎ നിലപാട് എടുത്തതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.ഹെഡ് മാസ്റ്ററുടെ ഭാഗം കേൾക്കാൻ പോലും തയാറാകാതെ എംഎൽഎ കയ്യേറ്റശ്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.മണ്ഡലകാലത്ത് യുവതികളെ ഹെലികോപ്റ്ററിൽ സന്നിധാനത്ത് എത്തിക്കാൻ സാധ്യത, 500ലധികം പേർ തയ്യാർ ശതാബ്ദി ആഘോഷങ്ങൾക്ക് മുഖ്യാതിഥിയായി മന്ത്രി കെ രാജുവിനെ ക്ഷണിച്ചതാണ് എംഎൽഎയെ ചൊടിപ്പിച്ചതെന്നാണ് ഹെഡ് മാസ്റ്റർ വ്യക്തമാക്കുന്നത്.ഉദ്ഘാടകനാക്കാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് എംഎൽഎ പറഞ്ഞിരുന്നുവെന്ന് ഹെഡ്മാസ്റ്റർ പ്രതികരിച്ചു
മുഖ്യാതിഥിയാക്കിയില്ല; കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യാപകനെ കയ്യേറ്റം ചെയ്തെന്ന് ആരോപണം
https://malayalam.oneindia.com/news/kerala/ganesh-kumar-mla-attacked-school-head-master-reports-213294.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പത്തനാപുരം: കൊല്ലം മാലൂർ ഗവൺമെന്റ് യു പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങൾക്കിടെ കെബി ഗണേഷ് കുമാ ർ എംഎൽഎ സ്കൂൾ ഹെഡ് മാസ്റ്റർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയെന്ന് ആരോപണം.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് സംഭവം.ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.തുടർന്ന് വേദിയിലുള്ളവർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.ഉദ്ഘാടന പ്രസംഗത്തിനിടെ ഗണേഷ് കുമാർ സ്കൂൾ ഹെഡ് മാസ്റ്റർക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.എംഎൽഎയുടെ പ്രസംഗത്തിന് ശേഷം സ്കൂൾ വികസനവുമായി ബന്ധപ്പെട്ട നിവേദനം നൽകാൻ ഹെഡ് മാസ്റ്ററേയും, പിടിഎ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെ എംഎൽഎ പ്രകോപിതനായി.ഹെഡ് മാസ്റ്റർ തനിക്ക് നിവേദനം നൽകേണ്ടതില്ലെന്ന് എംഎൽഎ നിലപാട് എടുത്തതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.ഹെഡ് മാസ്റ്ററുടെ ഭാഗം കേൾക്കാൻ പോലും തയാറാകാതെ എംഎൽഎ കയ്യേറ്റശ്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.മണ്ഡലകാലത്ത് യുവതികളെ ഹെലികോപ്റ്ററിൽ സന്നിധാനത്ത് എത്തിക്കാൻ സാധ്യത, 500ലധികം പേർ തയ്യാർ ശതാബ്ദി ആഘോഷങ്ങൾക്ക് മുഖ്യാതിഥിയായി മന്ത്രി കെ രാജുവിനെ ക്ഷണിച്ചതാണ് എംഎൽഎയെ ചൊടിപ്പിച്ചതെന്നാണ് ഹെഡ് മാസ്റ്റർ വ്യക്തമാക്കുന്നത്.ഉദ്ഘാടകനാക്കാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് എംഎൽഎ പറഞ്ഞിരുന്നുവെന്ന് ഹെഡ്മാസ്റ്റർ പ്രതികരിച്ചു ### Headline : മുഖ്യാതിഥിയാക്കിയില്ല; കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യാപകനെ കയ്യേറ്റം ചെയ്തെന്ന് ആരോപണം
374
ജയ്പൂര്: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വിവാദ പ്രസ്താവനുമായി ബിജെപി നേതാവ്.ഗെലോട്ട് തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗിന്റെ തലവനാണെന്നായിരുന്നു രാജസ്ഥാന് ബിജെപി അധ്യക്ഷന് സതീഷ് പൂനിയയുടെ പരാമര്ശം.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില് ഗെലോട്ട് അണിനിരന്നതാണ് പരാമര്ശത്തിന് കാരണം.ഗെലോട്ട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില് സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് തള്ളിയിടുകയാണെന്ന് പൂനിയ പറഞ്ഞു.അശോക് ഗെലോട്ട് സിഎഎ വിരുദ്ധ സമരത്തില് പങ്കെടുത്തതോടെ തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗിന് പ്രോത്സാഹനമായിരിക്കുകയാണ്.ഇപ്പോള് സംസ്ഥാനത്തൊട്ടാകെ പ്രക്ഷോഭങ്ങള് ആളിപ്പടരുകയാണെന്നും പൂനിയ ആരോപിച്ചു.ഈ പ്രതിഷേധങ്ങള്ക്ക് പോപ്പുലര് ഫ്രണ്ടാണ് പണം നല്കുന്നതെന്ന് റിപ്പോര്ട്ടുകളുണ്ട്.ആ സംഘടനയ്ക്ക് സിമിയുമായി ബന്ധമുണ്ടെന്നും പൂനിയ ആരോപിച്ചു.ഈ സമരങ്ങള്ക്ക് പിന്നില് വലിയൊരു ശ്യംഖല പ്രവര്ത്തിക്കുന്നുണ്ടെന്നും പൂനിയ വ്യക്തമാക്കി.ഇത്തരം കാര്യങ്ങള് ഈ സമരങ്ങള്ക്ക് പിന്നിലുള്ളത് കൊണ്ട് തന്നെ, ഗെലോട്ട് തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗിന്റെ തലവനാണെന്ന് എനിക്ക് പറയാന് സാധിക്കും.ഗെലോട്ടിന്റെ പ്രവര്ത്തി വളരെ നാണംകെട്ടതാണെന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതാണെന്നും പൂനിയ ആരോപിച്ചു.കഴിഞ്ഞ ദിവസം സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്, തനിക്ക് മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ലെന്നും, തടങ്കല് കേന്ദ്രങ്ങളിലേക്ക് പോകാന് താന് തയ്യാറാണെന്നും ഗെലോട്ട് പറഞ്ഞിരുന്നു.ഈ പ്രസ്താവനയാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെ കുറിച്ച് വിവരങ്ങള് നല്കാന് കഴിഞ്ഞില്ലെങ്കില് എന്നോടും തടങ്കല് കേന്ദ്രങ്ങളിലേക്ക് പോകാന് അവര് ആവശ്യപ്പെടും.എങ്കില് ആദ്യം തടങ്കല് പാളയത്തിലേക്ക് പോകുന്നത് ഞാനായിരിക്കുമെന്നും ഗെലോട്ട് പറഞ്ഞു.രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുമായി ഈ നിയമം പിന്വലിച്ചേ മതിയാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.ജനവികാരം മാനിച്ചാകണം നിയമം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
അശോക് ഗെലോട്ട് തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗിന്റെ തലവന്... വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
https://malayalam.oneindia.com/news/india/rajasthan-bjp-chief-calls-ashok-gehlot-leader-of-tukde-tukde-gang-242208.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയ്പൂര്: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വിവാദ പ്രസ്താവനുമായി ബിജെപി നേതാവ്.ഗെലോട്ട് തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗിന്റെ തലവനാണെന്നായിരുന്നു രാജസ്ഥാന് ബിജെപി അധ്യക്ഷന് സതീഷ് പൂനിയയുടെ പരാമര്ശം.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില് ഗെലോട്ട് അണിനിരന്നതാണ് പരാമര്ശത്തിന് കാരണം.ഗെലോട്ട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില് സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് തള്ളിയിടുകയാണെന്ന് പൂനിയ പറഞ്ഞു.അശോക് ഗെലോട്ട് സിഎഎ വിരുദ്ധ സമരത്തില് പങ്കെടുത്തതോടെ തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗിന് പ്രോത്സാഹനമായിരിക്കുകയാണ്.ഇപ്പോള് സംസ്ഥാനത്തൊട്ടാകെ പ്രക്ഷോഭങ്ങള് ആളിപ്പടരുകയാണെന്നും പൂനിയ ആരോപിച്ചു.ഈ പ്രതിഷേധങ്ങള്ക്ക് പോപ്പുലര് ഫ്രണ്ടാണ് പണം നല്കുന്നതെന്ന് റിപ്പോര്ട്ടുകളുണ്ട്.ആ സംഘടനയ്ക്ക് സിമിയുമായി ബന്ധമുണ്ടെന്നും പൂനിയ ആരോപിച്ചു.ഈ സമരങ്ങള്ക്ക് പിന്നില് വലിയൊരു ശ്യംഖല പ്രവര്ത്തിക്കുന്നുണ്ടെന്നും പൂനിയ വ്യക്തമാക്കി.ഇത്തരം കാര്യങ്ങള് ഈ സമരങ്ങള്ക്ക് പിന്നിലുള്ളത് കൊണ്ട് തന്നെ, ഗെലോട്ട് തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗിന്റെ തലവനാണെന്ന് എനിക്ക് പറയാന് സാധിക്കും.ഗെലോട്ടിന്റെ പ്രവര്ത്തി വളരെ നാണംകെട്ടതാണെന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതാണെന്നും പൂനിയ ആരോപിച്ചു.കഴിഞ്ഞ ദിവസം സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്, തനിക്ക് മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ലെന്നും, തടങ്കല് കേന്ദ്രങ്ങളിലേക്ക് പോകാന് താന് തയ്യാറാണെന്നും ഗെലോട്ട് പറഞ്ഞിരുന്നു.ഈ പ്രസ്താവനയാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെ കുറിച്ച് വിവരങ്ങള് നല്കാന് കഴിഞ്ഞില്ലെങ്കില് എന്നോടും തടങ്കല് കേന്ദ്രങ്ങളിലേക്ക് പോകാന് അവര് ആവശ്യപ്പെടും.എങ്കില് ആദ്യം തടങ്കല് പാളയത്തിലേക്ക് പോകുന്നത് ഞാനായിരിക്കുമെന്നും ഗെലോട്ട് പറഞ്ഞു.രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുമായി ഈ നിയമം പിന്വലിച്ചേ മതിയാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.ജനവികാരം മാനിച്ചാകണം നിയമം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ### Headline : അശോക് ഗെലോട്ട് തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗിന്റെ തലവന്... വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
375
ദില്ലി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് അമിത് ഷായ്ക്ക് പടിയിറക്കം.ജെപി നദ്ദയെ പുതിയ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തു.എതിരില്ലാതെയാണ് ജഗത് പ്രകാശ് നദ്ദ എന്ന ജെപി നദ്ദയെ തിരഞ്ഞെടുത്തത്.അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ പശ്ചാത്തലത്തില് നദ്ദ ബിജെപി വര്ക്കിംഗ് പ്രസിഡണ്ടായി പ്രവര്ത്തിച്ച് വരികയായിരുന്നു.ദില്ലി ബിജെപി ആസ്ഥാനത്ത് ചേര്ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് ജെപി നദ്ദയെ ഔദ്യോഗികമായി ബിജെപി പ്രസിഡണ്ടായി പ്രഖ്യാപിച്ചത്.ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജെപി നദ്ദ മാത്രമേ നാമനിര്ദേശ പത്രിക നല്കിയിരുന്നുളളൂ.അമിത് ഷാ നദ്ദയെ നാമനിര്ദേശം ചെയ്തുകൊണ്ടുളള കത്ത് സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായ രാധാമോഹന് സിംഗിന് കൈമാറി.ബിജെപി പാര്ലമെന്ററി ബോര്ഡ് അംഗങ്ങളും മുന് അധ്യക്ഷന്മാരുമായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന് ഗഡ്കരി എന്നിവരാണ് നദ്ദയെ നിര്ദേശിച്ചത്.നദ്ദയെ പുതിയ ബിജെപി അദ്ധ്യക്ഷനായി നിയോഗിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മുതിര്ന്ന നേതാക്കള്, മുഖ്യമന്ത്രിമാര് എന്നിവരുമായി പാര്ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ചകള് നടത്തിയിരുന്നു.നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തനായാണ് ജെപി നദ്ദ അറിയപ്പെടുന്നത്.തിങ്കളാഴ്ച നാല് മണിക്ക് നദ്ദ ചുമതലയേല്ക്കും.അമിത് ഷായുടെ നേതൃത്വത്തിലാണ് രണ്ട് തവണ ബിജെപി സര്ക്കാര് കേന്ദ്രത്തില് അധികാരത്തിലെത്തിയത്.അടുത്തിടെയുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയുടെ ആഘാതവും പൗരത്വ നിയമത്തിന് എതിരെ ഉയരുന്ന പ്രതിഷേധങ്ങളുമടക്കമുളള വെല്ലുവിളികള് പുതിയ അധ്യക്ഷന് മുന്നിലുണ്ട്.വരാനിരിക്കുന്ന ദില്ലി, ബീഹാര് തിരഞ്ഞെടുപ്പുകളും നദ്ദയ്ക്ക് മു്ന്നിലുളള വലിയ കടമ്പയാണ്.എബിവിപിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ നദ്ദ യുവമോര്ച്ച ദേശീയ അധ്യക്ഷനായിരുന്നു.മൂന്ന് തവണ ഹിമാചല് പ്രദേശ് എംഎല്എയായി.ഹിമാചല് ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്
അമിത് ഷാ പടിയിറങ്ങി, ബിജെപിയെ ഇനി ജെപി നദ്ദ നയിക്കും, എതിരില്ലാതെ തിരഞ്ഞെടുപ്പ്
https://malayalam.oneindia.com/news/india/jagat-prakash-nadda-selected-as-the-new-president-of-bjp-240617.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് അമിത് ഷായ്ക്ക് പടിയിറക്കം.ജെപി നദ്ദയെ പുതിയ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തു.എതിരില്ലാതെയാണ് ജഗത് പ്രകാശ് നദ്ദ എന്ന ജെപി നദ്ദയെ തിരഞ്ഞെടുത്തത്.അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ പശ്ചാത്തലത്തില് നദ്ദ ബിജെപി വര്ക്കിംഗ് പ്രസിഡണ്ടായി പ്രവര്ത്തിച്ച് വരികയായിരുന്നു.ദില്ലി ബിജെപി ആസ്ഥാനത്ത് ചേര്ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് ജെപി നദ്ദയെ ഔദ്യോഗികമായി ബിജെപി പ്രസിഡണ്ടായി പ്രഖ്യാപിച്ചത്.ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജെപി നദ്ദ മാത്രമേ നാമനിര്ദേശ പത്രിക നല്കിയിരുന്നുളളൂ.അമിത് ഷാ നദ്ദയെ നാമനിര്ദേശം ചെയ്തുകൊണ്ടുളള കത്ത് സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായ രാധാമോഹന് സിംഗിന് കൈമാറി.ബിജെപി പാര്ലമെന്ററി ബോര്ഡ് അംഗങ്ങളും മുന് അധ്യക്ഷന്മാരുമായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന് ഗഡ്കരി എന്നിവരാണ് നദ്ദയെ നിര്ദേശിച്ചത്.നദ്ദയെ പുതിയ ബിജെപി അദ്ധ്യക്ഷനായി നിയോഗിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മുതിര്ന്ന നേതാക്കള്, മുഖ്യമന്ത്രിമാര് എന്നിവരുമായി പാര്ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ചകള് നടത്തിയിരുന്നു.നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും വിശ്വസ്തനായാണ് ജെപി നദ്ദ അറിയപ്പെടുന്നത്.തിങ്കളാഴ്ച നാല് മണിക്ക് നദ്ദ ചുമതലയേല്ക്കും.അമിത് ഷായുടെ നേതൃത്വത്തിലാണ് രണ്ട് തവണ ബിജെപി സര്ക്കാര് കേന്ദ്രത്തില് അധികാരത്തിലെത്തിയത്.അടുത്തിടെയുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയുടെ ആഘാതവും പൗരത്വ നിയമത്തിന് എതിരെ ഉയരുന്ന പ്രതിഷേധങ്ങളുമടക്കമുളള വെല്ലുവിളികള് പുതിയ അധ്യക്ഷന് മുന്നിലുണ്ട്.വരാനിരിക്കുന്ന ദില്ലി, ബീഹാര് തിരഞ്ഞെടുപ്പുകളും നദ്ദയ്ക്ക് മു്ന്നിലുളള വലിയ കടമ്പയാണ്.എബിവിപിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ നദ്ദ യുവമോര്ച്ച ദേശീയ അധ്യക്ഷനായിരുന്നു.മൂന്ന് തവണ ഹിമാചല് പ്രദേശ് എംഎല്എയായി.ഹിമാചല് ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട് ### Headline : അമിത് ഷാ പടിയിറങ്ങി, ബിജെപിയെ ഇനി ജെപി നദ്ദ നയിക്കും, എതിരില്ലാതെ തിരഞ്ഞെടുപ്പ്
376
തിരുവനന്തപുരം: പാലാരിവട്ടം മേല്പ്പാലത്തിന്റെ പുനര്നിര്മാണം ഡിഎംആര്സിയെ ഏല്പ്പിക്കാന് തീരുമാനം.ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്.പാലം പുതുക്കി പണിയണമെന്ന ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് പാലത്തിന്റെ പുനര്നിര്മാണം സംബന്ധിച്ച് സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്ശകള്.കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ! പാലത്തിന്റെ പുനര്നിര്മാണം ഏറ്റെടുക്കാമെന്ന ദില്ലി മെട്രോ റെയില് കോര്പ്പറേഷന്റെ (ഡിഎംആര്സി) വാഗ്ദാനം സ്വീകരിച്ചാണ് പുനര്നിര്മാണം ഏല്പ്പിക്കുന്നത്.പാലത്തിന്റെ തകരാര് കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്ട്രാക്ടറില് നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് നിര്ദേശം നല്കും.ഈ തീരുമാനങ്ങള് ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമായി.പുതുക്കി പണിതാല് പാലത്തിന് 100 വര്ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന് സര്ക്കാരിനു നല്കിയ റിപ്പോര്ട്ട്.അതേസമയം സംസ്ഥാന ജൂനിയര് അത്ലറ്റിക് മത്സരത്തിനിടെ ഹാമര് തലയില് വീണ് മരണപ്പെട്ട അഭീല് ജോണ്സന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മിഷന് രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു
പാലാരിവട്ടം മേൽപ്പാലം; പുനര്നിര്മാണം ഡിഎംആര്സിക്ക്, ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാൻ ശുപാർശ
https://malayalam.oneindia.com/news/kerala/palarivattom-flyover-re-construction-work-will-be-done-by-dmrc-235695.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പാലാരിവട്ടം മേല്പ്പാലത്തിന്റെ പുനര്നിര്മാണം ഡിഎംആര്സിയെ ഏല്പ്പിക്കാന് തീരുമാനം.ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്.പാലം പുതുക്കി പണിയണമെന്ന ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് പാലത്തിന്റെ പുനര്നിര്മാണം സംബന്ധിച്ച് സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്ശകള്.കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നോട്ടല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ! പാലത്തിന്റെ പുനര്നിര്മാണം ഏറ്റെടുക്കാമെന്ന ദില്ലി മെട്രോ റെയില് കോര്പ്പറേഷന്റെ (ഡിഎംആര്സി) വാഗ്ദാനം സ്വീകരിച്ചാണ് പുനര്നിര്മാണം ഏല്പ്പിക്കുന്നത്.പാലത്തിന്റെ തകരാര് കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്ട്രാക്ടറില് നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പ്പറേഷന് നിര്ദേശം നല്കും.ഈ തീരുമാനങ്ങള് ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമായി.പുതുക്കി പണിതാല് പാലത്തിന് 100 വര്ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന് സര്ക്കാരിനു നല്കിയ റിപ്പോര്ട്ട്.അതേസമയം സംസ്ഥാന ജൂനിയര് അത്ലറ്റിക് മത്സരത്തിനിടെ ഹാമര് തലയില് വീണ് മരണപ്പെട്ട അഭീല് ജോണ്സന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മിഷന് രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു ### Headline : പാലാരിവട്ടം മേൽപ്പാലം; പുനര്നിര്മാണം ഡിഎംആര്സിക്ക്, ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാൻ ശുപാർശ
377
ഗാസ: ഇസ്രായേലി അതിര്ത്തിക്കു സമീപം നൂറുകണക്കിന് ടെന്റുകള് സ്ഥാപിച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പലസ്തീനികള്.ഇന്ന് നടക്കുന്ന കൂറ്റന് റാലികളോടെയാണ് ആട്ടിയോടിക്കപ്പെട്ട പലസ്തീനികള്ക്ക് തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിഷേധം ആരംഭിക്കുക.വെള്ളിയാഴ്ച പ്രാര്ഥനയ്ക്കു ശേഷം ഇസ്രായേല് അതിര്ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് ഫലസ്തീനികള് സമ്മേളിക്കും.ഇന്ന് ആരംഭിച്ച് ഒന്നര മാസം നീണ്ടു നില്ക്കുന്ന രീതിയിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.സൗദി കിരീടാവകാശി ജൂത ലോബി നേതാക്കളുമായി യുഎസ്സില് കൂടിക്കാഴ്ച നടത്തി 1967ല് സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല് സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്മ പുതുക്കലായിട്ടാണ് ജൂണ് 30ന് ഭൂമി ദിനമായി പലസ്തീനികള് ആചരിക്കുന്നത്.1948ല് ഇസ്രായേലില് നിന്ന് ആയിരക്കണക്കിന് പലസ്തീനികള് ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ കുടില്കെട്ടി സമരം തുടരും.ജെറൂസലേം ഇസ്രായേല് തലസ്ഥാനമായി അംഗീകരിച്ച അമേരിക്ക, തങ്ങളെ എംബസി മെയ് 15ഓടെ ഇവിടേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തില് പ്രതിഷേധം സംഘര്ഷഭരിതമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഹമാസ് ഉള്പ്പെടെയുള്ള പാര്ട്ടികളുടെ പിന്തുണയോടെ നടക്കുന്ന മാര്ച്ചില് ലക്ഷക്കണക്കിനാളുകള് പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.പ്രതിഷേധക്കാരെ നേരിടാന് അതിര്ത്തിയില് അതിവിദഗ്ധരായ ഷാര്പ്പ് ഷൂട്ടര്മാരെ നിയോഗിച്ചതായി ഇസ്രായേല് അധികൃതര് അറിയിച്ചു.എന്ത് പ്രശ്നമുണ്ടായാലും അതിശക്തമായി നേരിടണമെന്നാണ് സൈന്യം അവര്ക്ക് നല്കിയിരിക്കുന്ന നിര്ദ്ദേശം.ഇസ്രായേല് പ്രദേശങ്ങളിലേക്ക് കടന്നുകയറാനോ അതിര്ത്തിയിലെ കമ്പി വേലികള് നശിപ്പിക്കനോ ശ്രമിക്കുന്ന പക്ഷം ശക്തമായ നടപടികളെടുക്കുമെന്നും അവര് മുന്നറിയിപ്പ് നല്കി.അതേസമയം സമരം സമാധാനപരമായിരിക്കുമെന്നാണ് സംഘാടകരുടെ ഉറച്ച നിലപാട്
ഇസ്രായേല് അതിര്ത്തിയില് ടെന്റുകള് കെട്ടി പ്രതിഷേധിക്കാന് പലസ്തീനികള്
https://malayalam.oneindia.com/news/international/land-day-protest-today-in-palestine-196399.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഗാസ: ഇസ്രായേലി അതിര്ത്തിക്കു സമീപം നൂറുകണക്കിന് ടെന്റുകള് സ്ഥാപിച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പലസ്തീനികള്.ഇന്ന് നടക്കുന്ന കൂറ്റന് റാലികളോടെയാണ് ആട്ടിയോടിക്കപ്പെട്ട പലസ്തീനികള്ക്ക് തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിഷേധം ആരംഭിക്കുക.വെള്ളിയാഴ്ച പ്രാര്ഥനയ്ക്കു ശേഷം ഇസ്രായേല് അതിര്ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് ഫലസ്തീനികള് സമ്മേളിക്കും.ഇന്ന് ആരംഭിച്ച് ഒന്നര മാസം നീണ്ടു നില്ക്കുന്ന രീതിയിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.സൗദി കിരീടാവകാശി ജൂത ലോബി നേതാക്കളുമായി യുഎസ്സില് കൂടിക്കാഴ്ച നടത്തി 1967ല് സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല് സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്മ പുതുക്കലായിട്ടാണ് ജൂണ് 30ന് ഭൂമി ദിനമായി പലസ്തീനികള് ആചരിക്കുന്നത്.1948ല് ഇസ്രായേലില് നിന്ന് ആയിരക്കണക്കിന് പലസ്തീനികള് ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ കുടില്കെട്ടി സമരം തുടരും.ജെറൂസലേം ഇസ്രായേല് തലസ്ഥാനമായി അംഗീകരിച്ച അമേരിക്ക, തങ്ങളെ എംബസി മെയ് 15ഓടെ ഇവിടേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തില് പ്രതിഷേധം സംഘര്ഷഭരിതമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഹമാസ് ഉള്പ്പെടെയുള്ള പാര്ട്ടികളുടെ പിന്തുണയോടെ നടക്കുന്ന മാര്ച്ചില് ലക്ഷക്കണക്കിനാളുകള് പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.പ്രതിഷേധക്കാരെ നേരിടാന് അതിര്ത്തിയില് അതിവിദഗ്ധരായ ഷാര്പ്പ് ഷൂട്ടര്മാരെ നിയോഗിച്ചതായി ഇസ്രായേല് അധികൃതര് അറിയിച്ചു.എന്ത് പ്രശ്നമുണ്ടായാലും അതിശക്തമായി നേരിടണമെന്നാണ് സൈന്യം അവര്ക്ക് നല്കിയിരിക്കുന്ന നിര്ദ്ദേശം.ഇസ്രായേല് പ്രദേശങ്ങളിലേക്ക് കടന്നുകയറാനോ അതിര്ത്തിയിലെ കമ്പി വേലികള് നശിപ്പിക്കനോ ശ്രമിക്കുന്ന പക്ഷം ശക്തമായ നടപടികളെടുക്കുമെന്നും അവര് മുന്നറിയിപ്പ് നല്കി.അതേസമയം സമരം സമാധാനപരമായിരിക്കുമെന്നാണ് സംഘാടകരുടെ ഉറച്ച നിലപാട് ### Headline : ഇസ്രായേല് അതിര്ത്തിയില് ടെന്റുകള് കെട്ടി പ്രതിഷേധിക്കാന് പലസ്തീനികള്
378
അജയ് ദേവ്ഗൺ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈദാൻ.അമിത് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബോണി കപൂർ, ആകാശ് ചാവ്ല, അരുണാവാ ജോയ് സെൻഗുപ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രം ഡിസംബർ 11ന് പ്രദർശനത്തിന് എത്തും.ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായിഎത്തുമെന്ന് വാർത്തകൾ വന്നിരുന്നു.ഫുഡ്ബോൾ പ്രമേയമായി എത്തുന്ന ചിത്രത്തിൽ നിന്നാണ് കീർത്തി പിന്മാറി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.പകരം പ്രീയാമണിയാകും ചിത്രത്തിലെ നായിക.1952-1962 കാലഘട്ടത്തിലെ ഫുട്ബോൾ ചരിത്രമാണ് ചിത്രം പറയുന്നത്.ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിനെക്കുറിച്ചാണ് ചിത്രം കഥ പറയുന്നത്.റഹീമായി അജയ് ദേവ്ഗൺ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് സയ്യിദ് അബ്ദുൾ റഹിമിന്റെ ഭാര്യയായിട്ടാണ് കീർത്തി ചിത്രത്തിൽ എത്തുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.എന്നാൽ കീർത്തിക്ക് ഈ കഥാപാത്രം ചേരാത്തതിനാൽ നൗ പിന്മാറിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.ഇന്തോനേഷ്യയുടെ ജക്കാർത്ത, ഇറ്റലിയുടെ റോം, മെൽബൺ എന്നീ മൂന്ന് നഗരങ്ങളിലാണ് മൈദാന്റെ ചിത്രീകരണം നടക്കുക.ബദായ് ഹോ എന്ന ചിത്രത്തിന് ശേഷം അമിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; ഡി.എം.കെയുടെ പ്രചരണത്തിന് ചുക്കാന് പിടിക്കാന് പ്രശാന്ത് കിഷോര്
ബോളിവുഡ് ചിത്രം മൈദാൻ ഡിസംബർ 11ന് പ്രദർശനത്തിന് എത്തും
https://www.malayalamexpress.in/archives/1044925/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അജയ് ദേവ്ഗൺ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈദാൻ.അമിത് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബോണി കപൂർ, ആകാശ് ചാവ്ല, അരുണാവാ ജോയ് സെൻഗുപ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രം ഡിസംബർ 11ന് പ്രദർശനത്തിന് എത്തും.ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായിഎത്തുമെന്ന് വാർത്തകൾ വന്നിരുന്നു.ഫുഡ്ബോൾ പ്രമേയമായി എത്തുന്ന ചിത്രത്തിൽ നിന്നാണ് കീർത്തി പിന്മാറി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.പകരം പ്രീയാമണിയാകും ചിത്രത്തിലെ നായിക.1952-1962 കാലഘട്ടത്തിലെ ഫുട്ബോൾ ചരിത്രമാണ് ചിത്രം പറയുന്നത്.ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിനെക്കുറിച്ചാണ് ചിത്രം കഥ പറയുന്നത്.റഹീമായി അജയ് ദേവ്ഗൺ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് സയ്യിദ് അബ്ദുൾ റഹിമിന്റെ ഭാര്യയായിട്ടാണ് കീർത്തി ചിത്രത്തിൽ എത്തുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.എന്നാൽ കീർത്തിക്ക് ഈ കഥാപാത്രം ചേരാത്തതിനാൽ നൗ പിന്മാറിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.ഇന്തോനേഷ്യയുടെ ജക്കാർത്ത, ഇറ്റലിയുടെ റോം, മെൽബൺ എന്നീ മൂന്ന് നഗരങ്ങളിലാണ് മൈദാന്റെ ചിത്രീകരണം നടക്കുക.ബദായ് ഹോ എന്ന ചിത്രത്തിന് ശേഷം അമിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; ഡി.എം.കെയുടെ പ്രചരണത്തിന് ചുക്കാന് പിടിക്കാന് പ്രശാന്ത് കിഷോര് ### Headline : ബോളിവുഡ് ചിത്രം മൈദാൻ ഡിസംബർ 11ന് പ്രദർശനത്തിന് എത്തും
379
മുംബൈ: രാജ്യത്ത് വിവിധ വിഷയങ്ങളില് സര്ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില് പ്രതികരിച്ച് ബോളിവുഡ് സംവിധായകന് അനുഭവ് സിന്ഹ.രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് അഞ്ച് വര്ഷം മുമ്പ് നമ്മുടെ സൂപ്പര് താരങ്ങളായ ഷാരൂഖ് ഖാനും ആമിര് ഖാനും പറഞ്ഞതാണ്.അന്ന് അവര്ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള് ഉണ്ടായി.എന്നാല് അവര് രണ്ട് പേരും പറഞ്ഞത് തീര്ത്തും ശരിയായിരുന്നുവെന്ന് സിന്ഹ പറഞ്ഞു.അഞ്ച് വര്ഷം മുമ്പ് നമ്മുടെ രണ്ട് സൂപ്പര് താരങ്ങള് ഒരു വിഷയത്തെ അപലപിച്ചിരുന്നു.അത് നിങ്ങള് ഓര്ക്കുന്നുണ്ടോ? അന്ന് ഒരാള് പോലും അവര്ക്കൊപ്പം നിന്നില്ല.ആ സൂപ്പര് താരങ്ങള് ഷാരൂഖും ആമിറുമാണ്.പറഞ്ഞ വിഷയം അസഹിഷ്ണുതയായിരുന്നു.ഇപ്പോള് നടക്കുന്ന സംഭവങ്ങള് അവര് പറഞ്ഞ കാര്യങ്ങള് ശരിയാണെന്ന് തെളിയിക്കുന്നുണ്ടെന്നും സിന്ഹ വ്യക്തമാക്കി.അതേസമയം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മുന്നിരയില് നില്ക്കുന്ന സംവിധായകനാണ് അനുഭവ് സിന്ഹ.ആമിര് ഖാനായിരുന്നു 2015ല് അസഹിഷ്ണുതാ വാദത്തിന് തുടക്കമിട്ടത്.ഞാന് ഭാര്യയുമായി വീട്ടിലിരുന്ന് സംസാരിക്കുമ്പോള് അവര് ഇന്ത്യ വിടുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു.അത് വളരെ അലട്ടുന്നൊരു ചോദ്യമായിരുന്നു.അവര് കുട്ടികളെ ഓര്ത്ത് ഭയപ്പെട്ടിരുന്നു.ചുറ്റുമുള്ള ഭ യപ്പെടുത്തുന്ന അന്തരീക്ഷത്തെ കുറിച്ച് അവര് ആശങ്കപ്പെട്ടിരുന്നു.ദിനപത്രങ്ങള് വായിക്കുന്നത് പോലും തന്റെ ഭാര്യ കിരണ് ഭയപ്പെട്ടിരുന്നു എന്നായിരുന്നു ആമിര് ഖാന് പറഞ്ഞത്.ഇതിന് പിന്നാലെയായിരുന്നു ഷാരൂഖിന്റെ പരാമര്ശം.ഇന്ത്യയില് അസഹിഷ്ണുതയുണ്ട്.അത് വളരെ കൂടുതലാണ്.ഓരോ ദിവസവും വര്ധിച്ച് വരികയാണ്.മതപരമായ അസഹിഷ്ണുതയും ഈ രാജ്യത്ത് മതനിരപേക്ഷനായി നില്ക്കാന് സാധിക്കുന്നില്ല എന്നതും ഏറ്റവും മോശം കുറ്റകൃത്യമാണെന്നും ഷാരൂഖ് ഖാന് പറഞ്ഞു.ഇതിന് പിന്നാലെ ഷാരൂഖിനെതിരെ രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു.ആ സമയത്ത് ഉയര്ന്ന് വന്ന അവാര്ഡ് വാപ്പസി വിവാദങ്ങളും വലിയ ചര്ച്ചയായിരുന്നു.ഷാരൂഖിന്റെ സിനിമയെ ബഹിഷ്കരിക്കണമെന്ന് വരെ ആഹ്വാനമുണ്ടായിരുന്നു.ആമിര് ഖാനെ സ്നാപ്പ് ഡീലിന്റെ പരസ്യത്തില് നിന്ന് വരെ ഒഴിവാക്കിയിരുന്നു
ഷാരൂഖും ആമിറും അസഹിഷ്ണുതയെ കുറിച്ച് മുമ്പേ പറഞ്ഞു... അവരായിരുന്നു ശരിയെന്ന് അനുഭവ് സിന്ഹ
https://malayalam.oneindia.com/news/india/srk-aamir-khan-were-right-about-intolerance-says-anubhav-sinha-239927.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: രാജ്യത്ത് വിവിധ വിഷയങ്ങളില് സര്ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില് പ്രതികരിച്ച് ബോളിവുഡ് സംവിധായകന് അനുഭവ് സിന്ഹ.രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് അഞ്ച് വര്ഷം മുമ്പ് നമ്മുടെ സൂപ്പര് താരങ്ങളായ ഷാരൂഖ് ഖാനും ആമിര് ഖാനും പറഞ്ഞതാണ്.അന്ന് അവര്ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള് ഉണ്ടായി.എന്നാല് അവര് രണ്ട് പേരും പറഞ്ഞത് തീര്ത്തും ശരിയായിരുന്നുവെന്ന് സിന്ഹ പറഞ്ഞു.അഞ്ച് വര്ഷം മുമ്പ് നമ്മുടെ രണ്ട് സൂപ്പര് താരങ്ങള് ഒരു വിഷയത്തെ അപലപിച്ചിരുന്നു.അത് നിങ്ങള് ഓര്ക്കുന്നുണ്ടോ? അന്ന് ഒരാള് പോലും അവര്ക്കൊപ്പം നിന്നില്ല.ആ സൂപ്പര് താരങ്ങള് ഷാരൂഖും ആമിറുമാണ്.പറഞ്ഞ വിഷയം അസഹിഷ്ണുതയായിരുന്നു.ഇപ്പോള് നടക്കുന്ന സംഭവങ്ങള് അവര് പറഞ്ഞ കാര്യങ്ങള് ശരിയാണെന്ന് തെളിയിക്കുന്നുണ്ടെന്നും സിന്ഹ വ്യക്തമാക്കി.അതേസമയം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മുന്നിരയില് നില്ക്കുന്ന സംവിധായകനാണ് അനുഭവ് സിന്ഹ.ആമിര് ഖാനായിരുന്നു 2015ല് അസഹിഷ്ണുതാ വാദത്തിന് തുടക്കമിട്ടത്.ഞാന് ഭാര്യയുമായി വീട്ടിലിരുന്ന് സംസാരിക്കുമ്പോള് അവര് ഇന്ത്യ വിടുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു.അത് വളരെ അലട്ടുന്നൊരു ചോദ്യമായിരുന്നു.അവര് കുട്ടികളെ ഓര്ത്ത് ഭയപ്പെട്ടിരുന്നു.ചുറ്റുമുള്ള ഭ യപ്പെടുത്തുന്ന അന്തരീക്ഷത്തെ കുറിച്ച് അവര് ആശങ്കപ്പെട്ടിരുന്നു.ദിനപത്രങ്ങള് വായിക്കുന്നത് പോലും തന്റെ ഭാര്യ കിരണ് ഭയപ്പെട്ടിരുന്നു എന്നായിരുന്നു ആമിര് ഖാന് പറഞ്ഞത്.ഇതിന് പിന്നാലെയായിരുന്നു ഷാരൂഖിന്റെ പരാമര്ശം.ഇന്ത്യയില് അസഹിഷ്ണുതയുണ്ട്.അത് വളരെ കൂടുതലാണ്.ഓരോ ദിവസവും വര്ധിച്ച് വരികയാണ്.മതപരമായ അസഹിഷ്ണുതയും ഈ രാജ്യത്ത് മതനിരപേക്ഷനായി നില്ക്കാന് സാധിക്കുന്നില്ല എന്നതും ഏറ്റവും മോശം കുറ്റകൃത്യമാണെന്നും ഷാരൂഖ് ഖാന് പറഞ്ഞു.ഇതിന് പിന്നാലെ ഷാരൂഖിനെതിരെ രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു.ആ സമയത്ത് ഉയര്ന്ന് വന്ന അവാര്ഡ് വാപ്പസി വിവാദങ്ങളും വലിയ ചര്ച്ചയായിരുന്നു.ഷാരൂഖിന്റെ സിനിമയെ ബഹിഷ്കരിക്കണമെന്ന് വരെ ആഹ്വാനമുണ്ടായിരുന്നു.ആമിര് ഖാനെ സ്നാപ്പ് ഡീലിന്റെ പരസ്യത്തില് നിന്ന് വരെ ഒഴിവാക്കിയിരുന്നു ### Headline : ഷാരൂഖും ആമിറും അസഹിഷ്ണുതയെ കുറിച്ച് മുമ്പേ പറഞ്ഞു... അവരായിരുന്നു ശരിയെന്ന് അനുഭവ് സിന്ഹ
380
ഡെന്നീസ് 18 2017, 11:40 കോഴിക്കോട്: വില കുതിച്ചുയർന്നതോടെ തക്കാളി വിൽക്കാൻ ചെറുകിട കച്ചവടക്കാർ മടിക്കുന്നു.മിക്ക പച്ചക്കറി കടകളിൽ നിന്നും തക്കാളി അപ്രത്യക്ഷമായി തുടങ്ങി.മിച്ചമുള്ള തക്കാളി പൊന്നുപോലെയാണ് കച്ചവടക്കാർ സൂക്ഷിക്കുന്നത്.ദിലീപിന് കൊതുകുതിരി വാങ്ങാൻ പോലും പണമില്ല!ഒടുവിൽ 200 രൂപയുടെ മണിയോർഡർ,അയച്ചത് ഏറ്റവും പ്രിയപ്പെട്ട..മുൻപ് കടയുടെ മുൻപിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന തക്കാളിക്ക് ഇപ്പോൾ കടയ്ക്കുള്ളിലാണ് സ്ഥാനം.പെട്ടെന്ന് ചീഞ്ഞ് കേടാകുന്നതിനാൽ മിച്ചമുള്ള സ്റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിക്കാനാണ് കച്ചവടക്കാരുടെ ശ്രമം.പാളയം മാർക്കറ്റിൽ രണ്ടാഴ്ച മുൻപ് 30 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ തക്കാളിക്ക് ഇപ്പോൾ 80ന് മുകളിലാണ് വില.ചെറിയ തക്കാളി കിലോയ്ക്ക് 65 രൂപയായും ഉയർന്നിട്ടുണ്ട്.തക്കാളിക്ക് പുറമേ പച്ചമുളകിനും വില കുതിച്ചുയരുകയാണ്.കർണ്ണാടകയിൽ നിന്നും കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഇത്രയധികം വർദ്ധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.വയനാട്ടിൽ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഒളിവിൽപോയി;ആ ക്രൂരനായ വൈദികൻ ഒടുവിൽ പിടിയിൽ എളുപ്പത്തിൽ ചീത്തയാകുന്നതിനാൽ തക്കാളി വാങ്ങിവെയ്ക്കാൻ കച്ചവടക്കാരും മടിക്കുകയാണ്.വില വർദ്ധിച്ചതോടെ സംസ്ഥാനത്ത ഹോട്ടൽ വിഭവങ്ങളിൽ നിന്നും തക്കാളി അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.ആവശ്യത്തിന് മാത്രം, വളരെ കുറച്ച് തക്കാളി ഉപയോഗിച്ചാൽ മതിയെന്നാണ് ഹോട്ടലുടമകൾ പാചകക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.ഈ അവസ്ഥ തുടരുകയാണെങ്കിൽ ഓണത്തിന് തക്കാളിയുടെ വില 150 കടക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്
തക്കാളിപ്പെട്ടിക്ക് ഗോദ്റേജ് പൂട്ടിട്ട് കച്ചവടക്കാർ! തക്കാളി വില കുതിച്ചുയരുന്നു, തൊട്ടാൽ കൈ പൊള്ളും
https://malayalam.oneindia.com/news/kerala/tomato-price-increases-kerala-176731.html?utm_source=articlepage-Slot1-7&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡെന്നീസ് 18 2017, 11:40 കോഴിക്കോട്: വില കുതിച്ചുയർന്നതോടെ തക്കാളി വിൽക്കാൻ ചെറുകിട കച്ചവടക്കാർ മടിക്കുന്നു.മിക്ക പച്ചക്കറി കടകളിൽ നിന്നും തക്കാളി അപ്രത്യക്ഷമായി തുടങ്ങി.മിച്ചമുള്ള തക്കാളി പൊന്നുപോലെയാണ് കച്ചവടക്കാർ സൂക്ഷിക്കുന്നത്.ദിലീപിന് കൊതുകുതിരി വാങ്ങാൻ പോലും പണമില്ല!ഒടുവിൽ 200 രൂപയുടെ മണിയോർഡർ,അയച്ചത് ഏറ്റവും പ്രിയപ്പെട്ട..മുൻപ് കടയുടെ മുൻപിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന തക്കാളിക്ക് ഇപ്പോൾ കടയ്ക്കുള്ളിലാണ് സ്ഥാനം.പെട്ടെന്ന് ചീഞ്ഞ് കേടാകുന്നതിനാൽ മിച്ചമുള്ള സ്റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിക്കാനാണ് കച്ചവടക്കാരുടെ ശ്രമം.പാളയം മാർക്കറ്റിൽ രണ്ടാഴ്ച മുൻപ് 30 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ തക്കാളിക്ക് ഇപ്പോൾ 80ന് മുകളിലാണ് വില.ചെറിയ തക്കാളി കിലോയ്ക്ക് 65 രൂപയായും ഉയർന്നിട്ടുണ്ട്.തക്കാളിക്ക് പുറമേ പച്ചമുളകിനും വില കുതിച്ചുയരുകയാണ്.കർണ്ണാടകയിൽ നിന്നും കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഇത്രയധികം വർദ്ധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.വയനാട്ടിൽ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഒളിവിൽപോയി;ആ ക്രൂരനായ വൈദികൻ ഒടുവിൽ പിടിയിൽ എളുപ്പത്തിൽ ചീത്തയാകുന്നതിനാൽ തക്കാളി വാങ്ങിവെയ്ക്കാൻ കച്ചവടക്കാരും മടിക്കുകയാണ്.വില വർദ്ധിച്ചതോടെ സംസ്ഥാനത്ത ഹോട്ടൽ വിഭവങ്ങളിൽ നിന്നും തക്കാളി അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.ആവശ്യത്തിന് മാത്രം, വളരെ കുറച്ച് തക്കാളി ഉപയോഗിച്ചാൽ മതിയെന്നാണ് ഹോട്ടലുടമകൾ പാചകക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.ഈ അവസ്ഥ തുടരുകയാണെങ്കിൽ ഓണത്തിന് തക്കാളിയുടെ വില 150 കടക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത് ### Headline : തക്കാളിപ്പെട്ടിക്ക് ഗോദ്റേജ് പൂട്ടിട്ട് കച്ചവടക്കാർ! തക്കാളി വില കുതിച്ചുയരുന്നു, തൊട്ടാൽ കൈ പൊള്ളും
381
ദില്ലി: മുന് ധനമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി.സെപ്റ്റംബര് രണ്ട് വരെയാണ് സുപ്രീം കോടതി ചിദംബരത്തെ സിബിഐ കസ്റ്റഡിയില് വിട്ടത്.ഓഗസ്റ്റ് 26ന് ചിദംബരത്തിനെ നാലു ദിവസത്തെ കസ്റ്റഡിയില് വിട്ടിരുന്നു.ഇതിന്റെ കാലാവധി അവസാനിക്കുന്നത് കൊണ്ടാണ് വീണ്ടും കസ്റ്റഡി നീട്ടാന് സിബിഐ ആവശ്യപ്പെട്ടത്.അതേസമയം നിര്ണായക ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്.അതേസമയം കസ്റ്റഡി അപേക്ഷയില് സിബിഐ പറഞ്ഞിരിക്കുന്ന കാര്യങ്ങള് അവ്യക്തമാണെന്ന് കോടതി പറഞ്ഞു.ഇതുവരെ ചിദംബരത്തെ എത്ര സമയം ചോദ്യം ചെയ്തെന്ന് കോടതി ചോദിച്ചു.55 മണിക്കൂര് ചോദ്യം ചെയ്തെന്ന് കോടതിയില് സിബിഐ അറിയിച്ചു.അതേസമയം ചിദംബരം പതുക്കെയാണ് ചോദ്യങ്ങള്ക്ക് മറുപടി നല്കുന്നതെന്നും കൂടുതല് സമയം ആവശ്യമാണെന്നും സിബിഐ പറഞ്ഞു.നിര്ണായക കാര്യങ്ങള് ഇനിയും അറിയാനുണ്ടെന്നും, കേസില് ഗൂഢാലോചന പുറത്തുകൊണ്ടുവരാന് ചിദംബരത്തിന്റെ കസ്റ്റഡി നീട്ടേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു.അതേസമയം കൂടുതല് ദിവസം വേണമെന്ന ആവശ്യം കോടതി തള്ളി.ചിദംബരത്തെ ഭാഗികമായിട്ടേ ചോദ്യം ചെയ്തിട്ടുള്ളൂ എന്ന് അഡീഷണല് സോളിസിറ്റര് ജനറല് കെഎം നടരാജ് കോടതിയെ അറിയിച്ചു.കൂടുതല് രേഖകളും തെളിവുകളുമായി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നടരാജ് പറഞ്ഞു.എന്തുകൊണ്ടാണ് അഞ്ച് ദിവസം ചിദംബരത്തെ കസ്റ്റഡിയില് വേണമെന്ന് സിബിഐ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു.കേസ് ഡയറി കാണണമെന്നും കോടതി പറഞ്ഞു.അതേസമയം കേസില് ഒരുപാട് രേഖകളുണ്ടെന്നും, നടരാജ് പറഞ്ഞു.എന്തുകൊണ്ടാണ് അഞ്ച് ദിവസം കസ്റ്റഡി മാത്രം ചോദിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.ഇത്രയധികം ചോദ്യം ചെയ്യാനുണ്ടെങ്കില് എന്തുകൊണ്ടാണ് കൂടുതല് ദിവസം ആവശ്യപ്പെടാത്തതെന്നും കോടതി ചോദിച്ചു
ചിദംബരത്തെ തിങ്കളാഴ്ച്ച വരെ കസ്റ്റഡിയില് വിട്ടു.... നിര്ണായക ചോദ്യങ്ങളുന്നയിച്ച് സൂപ്രീം കോടതി
https://malayalam.oneindia.com/news/india/supreme-court-extends-chidambarams-custody-till-sep-2-232772.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മുന് ധനമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി.സെപ്റ്റംബര് രണ്ട് വരെയാണ് സുപ്രീം കോടതി ചിദംബരത്തെ സിബിഐ കസ്റ്റഡിയില് വിട്ടത്.ഓഗസ്റ്റ് 26ന് ചിദംബരത്തിനെ നാലു ദിവസത്തെ കസ്റ്റഡിയില് വിട്ടിരുന്നു.ഇതിന്റെ കാലാവധി അവസാനിക്കുന്നത് കൊണ്ടാണ് വീണ്ടും കസ്റ്റഡി നീട്ടാന് സിബിഐ ആവശ്യപ്പെട്ടത്.അതേസമയം നിര്ണായക ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്.അതേസമയം കസ്റ്റഡി അപേക്ഷയില് സിബിഐ പറഞ്ഞിരിക്കുന്ന കാര്യങ്ങള് അവ്യക്തമാണെന്ന് കോടതി പറഞ്ഞു.ഇതുവരെ ചിദംബരത്തെ എത്ര സമയം ചോദ്യം ചെയ്തെന്ന് കോടതി ചോദിച്ചു.55 മണിക്കൂര് ചോദ്യം ചെയ്തെന്ന് കോടതിയില് സിബിഐ അറിയിച്ചു.അതേസമയം ചിദംബരം പതുക്കെയാണ് ചോദ്യങ്ങള്ക്ക് മറുപടി നല്കുന്നതെന്നും കൂടുതല് സമയം ആവശ്യമാണെന്നും സിബിഐ പറഞ്ഞു.നിര്ണായക കാര്യങ്ങള് ഇനിയും അറിയാനുണ്ടെന്നും, കേസില് ഗൂഢാലോചന പുറത്തുകൊണ്ടുവരാന് ചിദംബരത്തിന്റെ കസ്റ്റഡി നീട്ടേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു.അതേസമയം കൂടുതല് ദിവസം വേണമെന്ന ആവശ്യം കോടതി തള്ളി.ചിദംബരത്തെ ഭാഗികമായിട്ടേ ചോദ്യം ചെയ്തിട്ടുള്ളൂ എന്ന് അഡീഷണല് സോളിസിറ്റര് ജനറല് കെഎം നടരാജ് കോടതിയെ അറിയിച്ചു.കൂടുതല് രേഖകളും തെളിവുകളുമായി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നടരാജ് പറഞ്ഞു.എന്തുകൊണ്ടാണ് അഞ്ച് ദിവസം ചിദംബരത്തെ കസ്റ്റഡിയില് വേണമെന്ന് സിബിഐ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു.കേസ് ഡയറി കാണണമെന്നും കോടതി പറഞ്ഞു.അതേസമയം കേസില് ഒരുപാട് രേഖകളുണ്ടെന്നും, നടരാജ് പറഞ്ഞു.എന്തുകൊണ്ടാണ് അഞ്ച് ദിവസം കസ്റ്റഡി മാത്രം ചോദിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.ഇത്രയധികം ചോദ്യം ചെയ്യാനുണ്ടെങ്കില് എന്തുകൊണ്ടാണ് കൂടുതല് ദിവസം ആവശ്യപ്പെടാത്തതെന്നും കോടതി ചോദിച്ചു ### Headline : ചിദംബരത്തെ തിങ്കളാഴ്ച്ച വരെ കസ്റ്റഡിയില് വിട്ടു.... നിര്ണായക ചോദ്യങ്ങളുന്നയിച്ച് സൂപ്രീം കോടതി
382
തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഒരു പ്രതി കൂടി പൊലീസിന്റെ വലയിലായി.തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ഷെയ്ക്ക് ദാവൂദാണ് പിടിയിലായത്.മുഖ്യ പ്രതികളായ അബ്ദുൽ ഷമീമും തൗഫീഖും പിടിയിലായതിന് ശേഷം ഒളിവിലായിരുന്ന ഷെയ്ക്ക് ദാവൂദിനെ രാമനാഥപുരത്തെ ഒരു മത്സൃ മാർക്കറ്റിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.നേരത്തെ ഇയാളാണ് തങ്ങൾക്ക് കൊലപാതകം നടത്തുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയതെന്ന് അബ്ദുൽ ഷമീമും തൗഫിഖും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.അബ്ദുൽ ഷമീമിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഷെയ്ക്ക് ദാവൂദ് കൊലപാതകത്തിന് മുൻപ് ആവശ്യമായ പണം നിക്ഷേപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നത്.അബ്ദുൽ ഷമീമും തൗഫീഖും അംഗങ്ങളായ തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്ന ആളാണോ പിടിയിലായ ഷെയ്ക്ക് ദാവൂദ് എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.ഒപ്പം ഇയാൾക്ക് ഭീകര സംഘടനയായ ഐ എസ്സുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.ഇയാളുടെ സ്വദേശമായ രാമനാഥപുരത്ത് നടത്തിയ അന്വേഷണത്തിലും മുഖ്യ പ്രതികൾ നൽകിയ മൊഴിയിലും ഇത് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.അതിനാൽ ഇയാൾക്കെതിരെയും ഉടൻ യു എ പി എ ചുമത്തിയേക്കും.നേരത്തെ കേസിലെ മുഖ്യ പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെ യു എ പി എ ചുമത്തിയിരുന്നു
എ എസ് ഐയുടെ കൊലപാതകം: ഒരു പ്രതി കൂടി പിടിയിൽ
https://www.malayalamexpress.in/archives/1042317/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഒരു പ്രതി കൂടി പൊലീസിന്റെ വലയിലായി.തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ഷെയ്ക്ക് ദാവൂദാണ് പിടിയിലായത്.മുഖ്യ പ്രതികളായ അബ്ദുൽ ഷമീമും തൗഫീഖും പിടിയിലായതിന് ശേഷം ഒളിവിലായിരുന്ന ഷെയ്ക്ക് ദാവൂദിനെ രാമനാഥപുരത്തെ ഒരു മത്സൃ മാർക്കറ്റിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.നേരത്തെ ഇയാളാണ് തങ്ങൾക്ക് കൊലപാതകം നടത്തുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയതെന്ന് അബ്ദുൽ ഷമീമും തൗഫിഖും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.അബ്ദുൽ ഷമീമിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഷെയ്ക്ക് ദാവൂദ് കൊലപാതകത്തിന് മുൻപ് ആവശ്യമായ പണം നിക്ഷേപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നത്.അബ്ദുൽ ഷമീമും തൗഫീഖും അംഗങ്ങളായ തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്ന ആളാണോ പിടിയിലായ ഷെയ്ക്ക് ദാവൂദ് എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.ഒപ്പം ഇയാൾക്ക് ഭീകര സംഘടനയായ ഐ എസ്സുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.ഇയാളുടെ സ്വദേശമായ രാമനാഥപുരത്ത് നടത്തിയ അന്വേഷണത്തിലും മുഖ്യ പ്രതികൾ നൽകിയ മൊഴിയിലും ഇത് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.അതിനാൽ ഇയാൾക്കെതിരെയും ഉടൻ യു എ പി എ ചുമത്തിയേക്കും.നേരത്തെ കേസിലെ മുഖ്യ പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെ യു എ പി എ ചുമത്തിയിരുന്നു ### Headline : എ എസ് ഐയുടെ കൊലപാതകം: ഒരു പ്രതി കൂടി പിടിയിൽ
383
ന്യൂഡല്ഹി: മലേഷ്യയില് നിന്നുള്ള പാം ഓയില് ഇറക്കുമതി നിര്ത്തലാക്കാന് ഒരുങ്ങി ഇന്ത്യ.കശ്മീരില് കേന്ദ്രസര്ക്കാര് സ്വീകരിച്ച നടപടികളെ യു.എന് പൊതു സഭയില് മലേഷ്യന് പ്രധാനമന്ത്രി മഹാതിര് മുഹമ്മദ് രൂക്ഷമായി വിമര്ശിച്ചതിനു പകരമായാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്ന് സര്ക്കാര് വൃത്തങ്ങള് അറിയിച്ചു.മലേഷ്യയില് നിന്നും ഏറ്റവും കൂടുതല് പാം ഓയില് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്ഇന്ത്യ.മലേഷ്യന് പാം ഓയില് ബോര്ഡിന്റെ കണക്കു പ്രകാരം 2019 ലെ ആദ്യ ഒമ്പത് മാസങ്ങളില് 3.9 മില്യണ് ടണ് പാം ഓയിലാണ് മലേഷ്യയില് നിന്നും ഇവിടേക്ക് ഇറക്കുമതി ചെയ്തത്.പാം ഓയിലിനു പകരമായി ഇന്ത്യയില് നിന്നും പഞ്ചസാര മലേഷ്യയിലേക്ക് കയറ്റുമതിയും ചെയ്യുന്നു.വര്ഷം തോറും 9 മില്യണ് ടണ് പാം ഓയിലാണ് മലേഷ്യയില് നിന്നും ഇന്തോനേഷ്യയില് നിന്നും ഇന്ത്യയിലേക്ക് വര്ഷം തോറും ഇറക്കു മതി ചെയ്യുന്നത്.മലേഷ്യയെ ഒഴിവാക്കി പകരം ഇന്ത്യോനേഷ്യയില് നിന്നും ഉക്രൈനില് നിന്നും അര്ജന്റീനയില് നിന്നുമുള്ള ഇറക്കുമതിയില് ശ്രദ്ധകേന്ദ്രീകരിക്കാനാണ് സര്ക്കാര് നീക്കം.അതേ സമയം സര്ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തില് അഭിപ്രായം പറയുന്നില്ല എന്നാണ് വ്യാപാര മന്ത്രാലയം പറയുന്നത്.ഭക്ഷ്യ എണ്ണ ഇറക്കുമതിയില് മുന്നില് നില്ക്കുന്ന ഇന്ത്യയുടെ ഇറക്കുമതിയുടെ മൂന്നിലൊന്നും പാം ഓയിലാണ്.ജമ്മു കാശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിർ മുഹമ്മദിന്റെ പരമാർശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.മലേഷ്യയുടെ പ്രധാന വരുമാനമാർഗമായ പാമോയിൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ഇന്ത്യയുടെ തീരുമാനം മലേഷ്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്
കാശ്മീർ വിഷയം: പാക് അനുകൂല നിലപാടിന് ഇന്ത്യയുടെ മറുപടി, മലേഷ്യയുടെ പാമോയിൽ വേണ്ട
https://www.malayalamexpress.in/archives/869593/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡല്ഹി: മലേഷ്യയില് നിന്നുള്ള പാം ഓയില് ഇറക്കുമതി നിര്ത്തലാക്കാന് ഒരുങ്ങി ഇന്ത്യ.കശ്മീരില് കേന്ദ്രസര്ക്കാര് സ്വീകരിച്ച നടപടികളെ യു.എന് പൊതു സഭയില് മലേഷ്യന് പ്രധാനമന്ത്രി മഹാതിര് മുഹമ്മദ് രൂക്ഷമായി വിമര്ശിച്ചതിനു പകരമായാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്ന് സര്ക്കാര് വൃത്തങ്ങള് അറിയിച്ചു.മലേഷ്യയില് നിന്നും ഏറ്റവും കൂടുതല് പാം ഓയില് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്ഇന്ത്യ.മലേഷ്യന് പാം ഓയില് ബോര്ഡിന്റെ കണക്കു പ്രകാരം 2019 ലെ ആദ്യ ഒമ്പത് മാസങ്ങളില് 3.9 മില്യണ് ടണ് പാം ഓയിലാണ് മലേഷ്യയില് നിന്നും ഇവിടേക്ക് ഇറക്കുമതി ചെയ്തത്.പാം ഓയിലിനു പകരമായി ഇന്ത്യയില് നിന്നും പഞ്ചസാര മലേഷ്യയിലേക്ക് കയറ്റുമതിയും ചെയ്യുന്നു.വര്ഷം തോറും 9 മില്യണ് ടണ് പാം ഓയിലാണ് മലേഷ്യയില് നിന്നും ഇന്തോനേഷ്യയില് നിന്നും ഇന്ത്യയിലേക്ക് വര്ഷം തോറും ഇറക്കു മതി ചെയ്യുന്നത്.മലേഷ്യയെ ഒഴിവാക്കി പകരം ഇന്ത്യോനേഷ്യയില് നിന്നും ഉക്രൈനില് നിന്നും അര്ജന്റീനയില് നിന്നുമുള്ള ഇറക്കുമതിയില് ശ്രദ്ധകേന്ദ്രീകരിക്കാനാണ് സര്ക്കാര് നീക്കം.അതേ സമയം സര്ക്കാരിന്റെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തില് അഭിപ്രായം പറയുന്നില്ല എന്നാണ് വ്യാപാര മന്ത്രാലയം പറയുന്നത്.ഭക്ഷ്യ എണ്ണ ഇറക്കുമതിയില് മുന്നില് നില്ക്കുന്ന ഇന്ത്യയുടെ ഇറക്കുമതിയുടെ മൂന്നിലൊന്നും പാം ഓയിലാണ്.ജമ്മു കാശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിർ മുഹമ്മദിന്റെ പരമാർശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.മലേഷ്യയുടെ പ്രധാന വരുമാനമാർഗമായ പാമോയിൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ഇന്ത്യയുടെ തീരുമാനം മലേഷ്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട് ### Headline : കാശ്മീർ വിഷയം: പാക് അനുകൂല നിലപാടിന് ഇന്ത്യയുടെ മറുപടി, മലേഷ്യയുടെ പാമോയിൽ വേണ്ട
384
ന്യൂഡൽഹി : കെ പി സി സി ക്കു വീ ണ്ടും ജം ബോ സ മി തി.90 മുതല് 100 വരെ ഭാരവാഹികള് പട്ടികയില് ഇടംപിടിച്ചു.30 ജനറല് സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിൽ ഉൾപ്പെടുന്നു.ഒരാള്ക്ക് ഒരു പദവി എന്ന നിര്ദേശം ഒഴിവാക്കി.തൃശൂര് ഡിസിസി അധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും.കെപിസിസി പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവിയെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു.ഹൈ ക്ക മാ ൻ ഡി ന്റെ അം ഗീ കാ ര ത്തി നു ന ൽ കി യ പ ട്ടി ക യി ൽ നി ര വ ധി വ ർ ക്കിം ഗ് പ്ര സി ഡ ന്റു മാ രും ഡ സ ൻ ക ണ ക്കി നു ജ ന റ ൽ സെ ക്ര ട്ട റി മാ രും ജോ യി ന്റ് സെ ക്ര ട്ട റി മാ രും ഉ ണ്ടെ ന്നാ ണു സൂ ച ന.ഒ രാ ൾ ക്ക് ഒ രു പ ദ വി അ ട ക്ക മു ള്ള കാ ര്യ ങ്ങ ളി ൽ അ ന്തി മ തീ രു മാ നം ഹൈ ക്ക മാ ൻ ഡി നു വി ട്ടു.എ ങ്കി ലും ഇ തു പൂ ർ ണ മാ യി ന ട പ്പാ ക്കാ നാ കി ല്ലെ ന്നു ര മേ ശ് ചെ ന്നി ത്ത ല യും ഉ മ്മ ൻ ചാ ണ്ടി യും നി ല പാ ടു സ്വീ ക രി ച്ചു.ഇ തേ തു ട ർ ന്നാ ണു ജം ബോ പ ട്ടി ക ത യാ റാ ക്കി ഹൈ ക്ക മാ ൻ ഡി ന്റെ അം ഗീ കാ ര ത്തി നാ യി സ മ ർ പ്പി ക്കാ ൻ കെ പി സി സി പ്ര സി ഡ ന്റ് മു ല്ല പ്പ ള്ളി രാ മ ച ന്ദ്ര നെ ചു മ ത ല പ്പെ ടു ത്തി യ ത്.ക ഴി ഞ്ഞ സെ പ്റ്റം ബ റി ൽ ന ൽ കി യ നൂ റോ ളം പേ രു ടെ ജം ബോ പ ട്ടി ക ഹൈ ക്ക മാ ൻ ഡ് അം ഗീ ക രി ച്ചി രു ന്നി ല്ല.പ ട്ടി ക ചു രു ക്കു മെ ന്നും ഒ രാ ൾ ക്കു ഒ രു പ ദ വി മാ ന ദ ണ്ഡം ന ട പ്പാ ക്കു മെ ന്നു മൊ ക്കെ പ ല നേ താ ക്ക ളും പ റ ഞ്ഞു.എ ന്നാ ൽ, ആ രെ യും ഒ ഴി വാ ക്കാ ൻ എ, ഐ വി ഭാ ഗ ങ്ങ ൾ ത യാ റാ യി രു ന്നി ല്ല.ജം ബോ സ മി തി യു ടെ പേ രി ൽ മാ സ ങ്ങ ളോ ളം വൈ കി പ്പി ച്ച ശേ ഷ മാ ണ് ഏ താ ണ്ട് അ തേ ജം ബോ സ മി തി യു ടെ പു തി യ രൂ പ ത്തി നു കേ ര ള നേ താ ക്ക ൾ രൂ പം ന ൽ കി യ ത്
ഒ രാ ൾ ക്ക് ഒ രു പ ദ വി നി ർ ദേ ശം ഒ ഴി വാ ക്കി; കെപിസിസി ഭാരവാഹിപട്ടികയില് അന്തിമധാരണയായി
https://www.malayalamexpress.in/archives/1018960/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യൂഡൽഹി : കെ പി സി സി ക്കു വീ ണ്ടും ജം ബോ സ മി തി.90 മുതല് 100 വരെ ഭാരവാഹികള് പട്ടികയില് ഇടംപിടിച്ചു.30 ജനറല് സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിൽ ഉൾപ്പെടുന്നു.ഒരാള്ക്ക് ഒരു പദവി എന്ന നിര്ദേശം ഒഴിവാക്കി.തൃശൂര് ഡിസിസി അധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും.കെപിസിസി പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവിയെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു.ഹൈ ക്ക മാ ൻ ഡി ന്റെ അം ഗീ കാ ര ത്തി നു ന ൽ കി യ പ ട്ടി ക യി ൽ നി ര വ ധി വ ർ ക്കിം ഗ് പ്ര സി ഡ ന്റു മാ രും ഡ സ ൻ ക ണ ക്കി നു ജ ന റ ൽ സെ ക്ര ട്ട റി മാ രും ജോ യി ന്റ് സെ ക്ര ട്ട റി മാ രും ഉ ണ്ടെ ന്നാ ണു സൂ ച ന.ഒ രാ ൾ ക്ക് ഒ രു പ ദ വി അ ട ക്ക മു ള്ള കാ ര്യ ങ്ങ ളി ൽ അ ന്തി മ തീ രു മാ നം ഹൈ ക്ക മാ ൻ ഡി നു വി ട്ടു.എ ങ്കി ലും ഇ തു പൂ ർ ണ മാ യി ന ട പ്പാ ക്കാ നാ കി ല്ലെ ന്നു ര മേ ശ് ചെ ന്നി ത്ത ല യും ഉ മ്മ ൻ ചാ ണ്ടി യും നി ല പാ ടു സ്വീ ക രി ച്ചു.ഇ തേ തു ട ർ ന്നാ ണു ജം ബോ പ ട്ടി ക ത യാ റാ ക്കി ഹൈ ക്ക മാ ൻ ഡി ന്റെ അം ഗീ കാ ര ത്തി നാ യി സ മ ർ പ്പി ക്കാ ൻ കെ പി സി സി പ്ര സി ഡ ന്റ് മു ല്ല പ്പ ള്ളി രാ മ ച ന്ദ്ര നെ ചു മ ത ല പ്പെ ടു ത്തി യ ത്.ക ഴി ഞ്ഞ സെ പ്റ്റം ബ റി ൽ ന ൽ കി യ നൂ റോ ളം പേ രു ടെ ജം ബോ പ ട്ടി ക ഹൈ ക്ക മാ ൻ ഡ് അം ഗീ ക രി ച്ചി രു ന്നി ല്ല.പ ട്ടി ക ചു രു ക്കു മെ ന്നും ഒ രാ ൾ ക്കു ഒ രു പ ദ വി മാ ന ദ ണ്ഡം ന ട പ്പാ ക്കു മെ ന്നു മൊ ക്കെ പ ല നേ താ ക്ക ളും പ റ ഞ്ഞു.എ ന്നാ ൽ, ആ രെ യും ഒ ഴി വാ ക്കാ ൻ എ, ഐ വി ഭാ ഗ ങ്ങ ൾ ത യാ റാ യി രു ന്നി ല്ല.ജം ബോ സ മി തി യു ടെ പേ രി ൽ മാ സ ങ്ങ ളോ ളം വൈ കി പ്പി ച്ച ശേ ഷ മാ ണ് ഏ താ ണ്ട് അ തേ ജം ബോ സ മി തി യു ടെ പു തി യ രൂ പ ത്തി നു കേ ര ള നേ താ ക്ക ൾ രൂ പം ന ൽ കി യ ത് ### Headline : ഒ രാ ൾ ക്ക് ഒ രു പ ദ വി നി ർ ദേ ശം ഒ ഴി വാ ക്കി; കെപിസിസി ഭാരവാഹിപട്ടികയില് അന്തിമധാരണയായി
385
ദില്ലി: കശ്മീർ വിഷയം അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യുന്ന യുഎൻ സുരക്ഷാ കൗൺസിൽ നടപടി അപൂർവ്വമാണ്.54 വർഷങ്ങൾക്ക് ശേഷമാണ് കശ്മീർ വിഷയം യുഎൻ രക്ഷാ സമിതി പരിഗണിക്കുന്നത്.1965ലാണ് അവസാനമായി കശ്മീർ വിഷയത്തിൽ ഇത്തരമൊരു ചർച്ച നടക്കുന്നത്.കൂടിക്കാഴ്ചയെ ഒരു പൂർണ സുരക്ഷാ മീറ്റിംഗായി പരിഗണിക്കില്ല.കൃത്യം 7.30ന് തന്നെരക്ഷാ സമിതി യോഗം ആരംഭിച്ചു.ഇറാനിയന് കപ്പലിലെ ഇന്ത്യക്കാര്ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!! ഇന്ത്യാ-പാക് പ്രശ്നം അജണ്ടയിൽ ഉൾപ്പെടുത്തി കഷ്മീർ വിഷയം അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണമെന്ന് ചൈനയാണ് ആവശ്യം ഉന്നയിച്ചത്.ആർട്ടിക്കിൾ 370 റദ്ദാക്കുകയും കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചൈന എതിർത്തിരുന്നു.കശ്മീർ വിഷയം പരിഗണിക്കാൻ അടിയന്തരമായി രക്ഷാ സമിതി യോഗം ചേരണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിന് നേരത്തെ പാകിസ്താൻ കത്ത് അയച്ചിരുന്നു.സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾക്കും പാകിസ്താൻ വിദേശകാര്യമന്ത്രി കത്തയച്ചിരുന്നു.പാകിസ്താന്റെ കത്തിനെ പിന്തുണച്ചാണ് അടച്ചിട്ട മുറിയിൽ ചർച്ച വേണമെന്ന ആവശ്യം ചൈന ഉന്നയിച്ചത്.തർക്ക പ്രദേശമായ കശ്മീരിൽ ഇന്ത്യയ്ക്ക ഏകപക്ഷീയമായി എങ്ങനെ തീരുമാനം എടുക്കാനാകും എന്ന ചോദ്യമാണ് ചൈന ഉയർത്തുന്നത്.കഷ്മീർ വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് രക്ഷാ സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾ.വിഷയത്തിൽ അമേരിക്കയുടെ പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്.കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു
വർഷങ്ങൾക്ക് ശേഷം കശ്മീർ വിഷയം യുഎൻ രക്ഷാ സമിതിയിൽ; ആത്മവിശ്വാസത്തിൽ ഇന്ത്യ
https://malayalam.oneindia.com/news/india/kashmir-issue-in-un-security-council-after-54-years-closed-door-meeting-begins-232013.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കശ്മീർ വിഷയം അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യുന്ന യുഎൻ സുരക്ഷാ കൗൺസിൽ നടപടി അപൂർവ്വമാണ്.54 വർഷങ്ങൾക്ക് ശേഷമാണ് കശ്മീർ വിഷയം യുഎൻ രക്ഷാ സമിതി പരിഗണിക്കുന്നത്.1965ലാണ് അവസാനമായി കശ്മീർ വിഷയത്തിൽ ഇത്തരമൊരു ചർച്ച നടക്കുന്നത്.കൂടിക്കാഴ്ചയെ ഒരു പൂർണ സുരക്ഷാ മീറ്റിംഗായി പരിഗണിക്കില്ല.കൃത്യം 7.30ന് തന്നെരക്ഷാ സമിതി യോഗം ആരംഭിച്ചു.ഇറാനിയന് കപ്പലിലെ ഇന്ത്യക്കാര്ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!! ഇന്ത്യാ-പാക് പ്രശ്നം അജണ്ടയിൽ ഉൾപ്പെടുത്തി കഷ്മീർ വിഷയം അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണമെന്ന് ചൈനയാണ് ആവശ്യം ഉന്നയിച്ചത്.ആർട്ടിക്കിൾ 370 റദ്ദാക്കുകയും കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചൈന എതിർത്തിരുന്നു.കശ്മീർ വിഷയം പരിഗണിക്കാൻ അടിയന്തരമായി രക്ഷാ സമിതി യോഗം ചേരണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിന് നേരത്തെ പാകിസ്താൻ കത്ത് അയച്ചിരുന്നു.സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾക്കും പാകിസ്താൻ വിദേശകാര്യമന്ത്രി കത്തയച്ചിരുന്നു.പാകിസ്താന്റെ കത്തിനെ പിന്തുണച്ചാണ് അടച്ചിട്ട മുറിയിൽ ചർച്ച വേണമെന്ന ആവശ്യം ചൈന ഉന്നയിച്ചത്.തർക്ക പ്രദേശമായ കശ്മീരിൽ ഇന്ത്യയ്ക്ക ഏകപക്ഷീയമായി എങ്ങനെ തീരുമാനം എടുക്കാനാകും എന്ന ചോദ്യമാണ് ചൈന ഉയർത്തുന്നത്.കഷ്മീർ വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് രക്ഷാ സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾ.വിഷയത്തിൽ അമേരിക്കയുടെ പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്.കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു ### Headline : വർഷങ്ങൾക്ക് ശേഷം കശ്മീർ വിഷയം യുഎൻ രക്ഷാ സമിതിയിൽ; ആത്മവിശ്വാസത്തിൽ ഇന്ത്യ
386
കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും രണ്ടു സ്കീമുകളിൽ ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്:..1) ബിടെക് / സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്സ്.അഞ്ചു ബാർക് ട്രെയിനിങ് സ്കൂളുകളിൽ പരിശീലനസൗകര്യമുണ്ട്.55,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡിനു പുറമേ ഒറ്റത്തവണ ബുക്ക് അലവൻസായി 18,000 രൂപയും ലഭിക്കും.2) ബിടെക് / ഫിസിക്സ് പിജി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ്.നിർദിഷ്ട സ്ഥാപനങ്ങളിലൊന്നിൽ എംടെക് / എംകെമിക്കൽ എൻജി.പ്രവേശനം േനടിയിരിക്കുകയും വേണം.പിജി പഠനത്തിനുള്ള ട്യൂഷൻ ഫീ, 55,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, 18,000 രൂപ ബുക്ക് അലവൻസ്, 25,000 രൂപ കണ്ടിൻജൻസി ഗ്രാന്റ് എന്നിവ ലഭിക്കും.ആദ്യനിയമനത്തിൽ 95,000 രൂപയോളം മാസവേതനം ലഭിക്കും.മറ്റ് ആനുകൂല്യങ്ങളുമുണ്ട്.മൂന്നു വർഷത്തെ സേവനക്കരാർ ഒപ്പിടണം.50 % മാർക്ക് നേടി പരിശീലനം പൂർത്തിയാക്കുന്നവർക്ക് അണുശക്തി സ്ഥാപനങ്ങളിലൊന്നിൽ സയന്റിഫിക് ഓഫിസറായി നിയമനം ലഭിക്കും.എംടെക്, എംഫിൽ, പിഎച്ച്ഡി, പിജി ഡിപ്ലോമ പഠനത്തിനു സൗകര്യം നൽകുകയും ചെയ്യും.കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുക.ശരിയോരം സൈക്ലത്തോൺ ലഹരിക്കെതിരെ ഒരു ലക്ഷം സൈക്കിളുകൾ നിരത്തിലിറങ്ങും
ഭാഭ അറ്റോമിക് റിസർച് സെന്ററിൽ അലവൻസുകളോടെ പരിശീലനം; ഫെബ്രുവരി 3 വരെ അപേക്ഷിക്കാം
https://www.malayalamexpress.in/archives/1039375/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും രണ്ടു സ്കീമുകളിൽ ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്:..1) ബിടെക് / സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്സ്.അഞ്ചു ബാർക് ട്രെയിനിങ് സ്കൂളുകളിൽ പരിശീലനസൗകര്യമുണ്ട്.55,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡിനു പുറമേ ഒറ്റത്തവണ ബുക്ക് അലവൻസായി 18,000 രൂപയും ലഭിക്കും.2) ബിടെക് / ഫിസിക്സ് പിജി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ്.നിർദിഷ്ട സ്ഥാപനങ്ങളിലൊന്നിൽ എംടെക് / എംകെമിക്കൽ എൻജി.പ്രവേശനം േനടിയിരിക്കുകയും വേണം.പിജി പഠനത്തിനുള്ള ട്യൂഷൻ ഫീ, 55,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, 18,000 രൂപ ബുക്ക് അലവൻസ്, 25,000 രൂപ കണ്ടിൻജൻസി ഗ്രാന്റ് എന്നിവ ലഭിക്കും.ആദ്യനിയമനത്തിൽ 95,000 രൂപയോളം മാസവേതനം ലഭിക്കും.മറ്റ് ആനുകൂല്യങ്ങളുമുണ്ട്.മൂന്നു വർഷത്തെ സേവനക്കരാർ ഒപ്പിടണം.50 % മാർക്ക് നേടി പരിശീലനം പൂർത്തിയാക്കുന്നവർക്ക് അണുശക്തി സ്ഥാപനങ്ങളിലൊന്നിൽ സയന്റിഫിക് ഓഫിസറായി നിയമനം ലഭിക്കും.എംടെക്, എംഫിൽ, പിഎച്ച്ഡി, പിജി ഡിപ്ലോമ പഠനത്തിനു സൗകര്യം നൽകുകയും ചെയ്യും.കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുക.ശരിയോരം സൈക്ലത്തോൺ ലഹരിക്കെതിരെ ഒരു ലക്ഷം സൈക്കിളുകൾ നിരത്തിലിറങ്ങും ### Headline : ഭാഭ അറ്റോമിക് റിസർച് സെന്ററിൽ അലവൻസുകളോടെ പരിശീലനം; ഫെബ്രുവരി 3 വരെ അപേക്ഷിക്കാം
387
മലപ്പുറം: മോഷ്ടിച്ച മൂന്ന് ലക്ഷം രൂപ വീട്ടില് തിരിച്ചുകൊണ്ടുവന്നിട്ടതിന് പിന്നാലെ ഒപ്പം നഷ്ടപ്പെട്ട രണ്ട് പവന് സ്വര്ണവും തിരിച്ചുകിട്ടി.ബുധനാഴ്ച രാത്രിയാണ് പണം ഉപേക്ഷിച്ച അതേ സ്ഥലത്ത് തന്നെ മോതിരവും കൊണ്ടുവന്നിട്ട നിലയില് കണ്ടത്.ഇവയ്ക്കൊപ്പം മോഷ്ടിക്കപ്പെട്ട ഒരു വള മാത്രമാണ് ഇനി തിരിച്ചുകിട്ടാനുള്ളത്.ചെറുമുക്ക് ജീലാനിനഗറിലെ മീത്തില് മികച്ചാന് മുഹമ്മദ് അലിയുടെ വീട്ടില് നിന്നാണ് പണവും ആഭരണങ്ങളും മോഷണം പോയത്.ഭൂമി ഇടപാട് നടത്തിയ വകയില് ബാക്കി കിട്ടാനുള്ള മൂന്നുലക്ഷം കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് ഇടപാടുകാരന് വീട്ടിലെത്തിച്ചുകൊടുത്തു.രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; നിർമലാ സീതാരാമന് മുന്നിൽ പ്രതീക്ഷകളും വെല്ലുവിളികളും രണ്ട് മണിക്കൂറിനുള്ളില് തന്നെ, വീട്ടിലെ അലമാരയില് സൂക്ഷിച്ചിരുന്ന പണം അപ്രത്യക്ഷമായി.കൂടെ മോതിവും വളയും മോഷ്ടിക്കപ്പെട്ടു.അന്ന് രാത്രി താനൂര് എസ്.ഐ നവീനിന്റെ നേതൃത്വത്തില് വീടും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല, ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് താനൂര് എസ്.എച്ച്.ഒ എ.എം.സിദ്ധിഖിന്റെ നേതൃത്വത്തില് പരിശോധന നടന്നു.എന്നാല് രാത്രി ഒമ്പതരയ്ക്ക് മൂന്ന് ലക്ഷം രൂപ വീടിന്റെ അടുക്കളയുടെ ഉള്വശത്തു നിന്ന് പേപ്പറില് പൊതിഞ്ഞ നിലയില് കിട്ടി.ഇന്നാണ് അരപ്പവന്റെ മോതിരം കിട്ടിയത്.ഒന്നര പവന്റെ വളയാണ് ഇനി കിട്ടാനുള്ളത്.പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മൂന്നുലക്ഷം രൂപ നാളെ വീട്ടുകാര്ക്ക് തിരികെ നല്കും.വളയും തിരിച്ചുകിട്ടുമെന്ന നിഗമനത്തിലാണ് പൊലീസ്.മോഷണത്തിന് പിന്നിലാരെന്നത് സംബന്ധിച്ച സൂചനകള് പൊലീസിന് ലഭിച്ചിട്ടുണ്ട്.ചെറുമുക്ക് ജീലാനിനഗറിലെ മീത്തില് മികച്ചാന് മുഹമ്മദ് അലിയുടെ അടുത്ത ബന്ധുക്കളായ ചിലരെ പോലീസ് ചോദ്യംചെയ്തിരുന്നു.സംഭവത്തിലെ ബന്ധുക്കളായ ചിലരെ പോലീസ് സംശയിക്കുന്നുണ്ട്, ഇതുമായി ബന്ധപ്പെട്ടു നിലവില് ഒന്നും പറയാനാകില്ലെന്നും പോലീസ് പറഞ്ഞു.അതേ സമയം നേരത്തെ കണ്ടെത്തിയ പണം കൂടുതല് പരിശോധനക്കുവേണ്ടിയാണു കസ്റ്റഡിയിലെടുത്തിരുന്നതെന്നും നാളെ പണം വീട്ടുകാര്ക്കുതന്നെ കൈമാറുമെന്നും പോലീസ് പറഞ്ഞു
മോഷ്ടിച്ച മൂന്ന് ലക്ഷം രൂപ വീട്ടില് തിരിച്ചുകൊണ്ടുവന്നിട്ടു, പിന്നാലെ നഷ്ടപ്പെട്ട രണ്ട് പവന് സ്വര്ണവും തിരിച്ചുകിട്ടി
https://malayalam.oneindia.com/news/malappuram/stolen-gold-and-cash-recieved-in-malappuram-229001.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം: മോഷ്ടിച്ച മൂന്ന് ലക്ഷം രൂപ വീട്ടില് തിരിച്ചുകൊണ്ടുവന്നിട്ടതിന് പിന്നാലെ ഒപ്പം നഷ്ടപ്പെട്ട രണ്ട് പവന് സ്വര്ണവും തിരിച്ചുകിട്ടി.ബുധനാഴ്ച രാത്രിയാണ് പണം ഉപേക്ഷിച്ച അതേ സ്ഥലത്ത് തന്നെ മോതിരവും കൊണ്ടുവന്നിട്ട നിലയില് കണ്ടത്.ഇവയ്ക്കൊപ്പം മോഷ്ടിക്കപ്പെട്ട ഒരു വള മാത്രമാണ് ഇനി തിരിച്ചുകിട്ടാനുള്ളത്.ചെറുമുക്ക് ജീലാനിനഗറിലെ മീത്തില് മികച്ചാന് മുഹമ്മദ് അലിയുടെ വീട്ടില് നിന്നാണ് പണവും ആഭരണങ്ങളും മോഷണം പോയത്.ഭൂമി ഇടപാട് നടത്തിയ വകയില് ബാക്കി കിട്ടാനുള്ള മൂന്നുലക്ഷം കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് ഇടപാടുകാരന് വീട്ടിലെത്തിച്ചുകൊടുത്തു.രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; നിർമലാ സീതാരാമന് മുന്നിൽ പ്രതീക്ഷകളും വെല്ലുവിളികളും രണ്ട് മണിക്കൂറിനുള്ളില് തന്നെ, വീട്ടിലെ അലമാരയില് സൂക്ഷിച്ചിരുന്ന പണം അപ്രത്യക്ഷമായി.കൂടെ മോതിവും വളയും മോഷ്ടിക്കപ്പെട്ടു.അന്ന് രാത്രി താനൂര് എസ്.ഐ നവീനിന്റെ നേതൃത്വത്തില് വീടും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല, ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് താനൂര് എസ്.എച്ച്.ഒ എ.എം.സിദ്ധിഖിന്റെ നേതൃത്വത്തില് പരിശോധന നടന്നു.എന്നാല് രാത്രി ഒമ്പതരയ്ക്ക് മൂന്ന് ലക്ഷം രൂപ വീടിന്റെ അടുക്കളയുടെ ഉള്വശത്തു നിന്ന് പേപ്പറില് പൊതിഞ്ഞ നിലയില് കിട്ടി.ഇന്നാണ് അരപ്പവന്റെ മോതിരം കിട്ടിയത്.ഒന്നര പവന്റെ വളയാണ് ഇനി കിട്ടാനുള്ളത്.പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മൂന്നുലക്ഷം രൂപ നാളെ വീട്ടുകാര്ക്ക് തിരികെ നല്കും.വളയും തിരിച്ചുകിട്ടുമെന്ന നിഗമനത്തിലാണ് പൊലീസ്.മോഷണത്തിന് പിന്നിലാരെന്നത് സംബന്ധിച്ച സൂചനകള് പൊലീസിന് ലഭിച്ചിട്ടുണ്ട്.ചെറുമുക്ക് ജീലാനിനഗറിലെ മീത്തില് മികച്ചാന് മുഹമ്മദ് അലിയുടെ അടുത്ത ബന്ധുക്കളായ ചിലരെ പോലീസ് ചോദ്യംചെയ്തിരുന്നു.സംഭവത്തിലെ ബന്ധുക്കളായ ചിലരെ പോലീസ് സംശയിക്കുന്നുണ്ട്, ഇതുമായി ബന്ധപ്പെട്ടു നിലവില് ഒന്നും പറയാനാകില്ലെന്നും പോലീസ് പറഞ്ഞു.അതേ സമയം നേരത്തെ കണ്ടെത്തിയ പണം കൂടുതല് പരിശോധനക്കുവേണ്ടിയാണു കസ്റ്റഡിയിലെടുത്തിരുന്നതെന്നും നാളെ പണം വീട്ടുകാര്ക്കുതന്നെ കൈമാറുമെന്നും പോലീസ് പറഞ്ഞു ### Headline : മോഷ്ടിച്ച മൂന്ന് ലക്ഷം രൂപ വീട്ടില് തിരിച്ചുകൊണ്ടുവന്നിട്ടു, പിന്നാലെ നഷ്ടപ്പെട്ട രണ്ട് പവന് സ്വര്ണവും തിരിച്ചുകിട്ടി
388
കൊ ച്ചി: പ ന്ത്ര ണ്ടു വ യ സു കാ രി യെ പ്ര ണ യം ന ടി ച്ച് പി ഡി പ്പി ച്ച് ദൃ ശ്യ ങ്ങ ള് പ ക ര് ത്തി യ സം ഭ വ ത്തി ല് പ്രതികളുടെ ലക്ഷ്യം സാ മ്പ ത്തി ക നേ ട്ട മാ യി രു ന്നെന്ന് പോ ലീ സ്.കൂ ടു ത ല് അ ന്വേ ഷ ണത്തിനു ശേഷം മാത്രമേ ഇ തു സം ബ ന്ധി ച്ച് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂവെന്നും പോ ലീ സ് അ റി യി ച്ചു.കഴിഞ്ഞ ദിവസമാണ് 12വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ദ മ്പ തി ക ളാ യ വ ടു ത ല പോ പ്പു ല ര് റോ ഡി ല് മാ ളി യേ ക്ക ല് ബി ബി ന് (25), ഭാ ര്യ വ ര് ഷ(19), ഇവരുടെ സഹായി ലി തി ൻ(19), എന്നിവരെ പോലീസ് അറസ്ററ്റ് ചെയ്തത്.ലി തി ന് പെ ണ് കു ട്ടി യെ പ്ര ണ യം ന ടി ച്ച് വ ശീ ക രി ക്കു ക യും ദ മ്പ തി മാ രു ടെ വ ടു ത ല യി ലെ വീ ട്ടി ല് എ ത്തി ച്ച് പീ ഡി പ്പി ക്കു ക യു മാ യി രു ന്നു.അതേസമയം,ദമ്പതികൾ ത ങ്ങ ളു ടെ തൊ ഴി ലാ ളി യെ ക്കൊ ണ്ട് പ്ര ലോ ഭി പ്പി ച്ച് പെൺകുട്ടിയെ പീ ഡി പ്പി ച്ച താ കാ മെ ന്നും പോ ലീ സ് സം ശ യി ക്കു ന്നു ണ്ട്.രണ്ടു മാസത്തോളം ലിതിന് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം.പീ ഡ ന ദൃ ശ്യ ങ്ങ ള് ദ മ്പ തി ക ള് മൊ ബൈ ലി ല് പ ക ര് ത്തി യി രു ന്നു.ഇ വ അ ശ്ലീ ല സൈ റ്റു ക ള് ക്ക് വി റ്റാ ല് വ ന് സാ മ്പ ത്തി ക നേ ട്ട മു ണ്ടാ ക്കാ മെ ന്ന ധാ ര ണ യി ല് ചി ത്ര ങ്ങ ള് പ ക ര് ത്തി യ തെ ന്നാ ണ് പോ ലീ സ് ഇപ്പോൾ സം ശ യി ക്കു ന്ന ത്.അതേസമയം, ദൃ ശ്യ ങ്ങ ള് ചി ത്രീ ക രി ച്ച് അ ശ്ലീ ല സൈ റ്റു ക ള് ക്ക് കൈ മാ റി യി ട്ടു ണ്ടോ യെ ന്നും പോ ലീ സ് സം ശ യി ക്കു ന്നു.അ തേ സ മ യം, പ്ര തി ക ള് ന ശി പ്പി ച്ച വീ ഡി യോ ദൃ ശ്യ ങ്ങ ള് സൈ ബ ര് സെ ല്ലി ന്റെ സ ഹാ യ ത്തോ ടെ വീ ണ്ടെ ടു ത്തു.പ്ര ത്യേ ക ആ പ്ലി ക്കേ ഷ ന് ഇ ന് സ്റ്റാ ള് ചെ യ്ത് അ തി ലാ ണ് ദൃ ശ്യ ങ്ങ ള് സൂ ക്ഷി ച്ചി രു ന്ന ത്.വ ര് ഷ യു ടെ മൊ ബൈ ലി ലാ ണ് വീ ഡി യോ ക ള് ചി ത്രീ ക രി ച്ചി രു ന്ന ത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദി വ സ ത്തേ ക്ക് റി മാ ന് ഡ് ചെ യ്ത പ്ര തി ക ളെ കൂ ടു ത ല് ചോ ദ്യം ചെ യ്യു ന്ന തി നാ യി ഉ ട ന് ക സ്റ്റ ഡി യി ല് വാ ങ്ങു മെ ന്നും പോ ലീ സ് അ റി യി ച്ചു.ഐക്കണിക് ബ്രിട്ടീഷ് ബ്രാന്ഡായ എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര് നിരത്തു കീഴടക്കിക്കൊണ്ടിരിക്കുന്നു
ലക്ഷ്യം കുട്ടിയുടെ അ ശ്ലീ ല ദൃശ്യങ്ങൾ വിറ്റു പണമുണ്ടാക്കാൻ; പകർത്തിയ വീഡിയോ സൂക്ഷിച്ചത് പ്ര ത്യേ ക ആ പ്ലി ക്കേ ഷ ന് ഇ ന് സ്റ്റാ ള് ചെ യ്ത്; നശിപ്പിച്ച വീഡിയോ വീണ്ടെടുത്തു പോലീസ്; കൊച്ചിയിൽ 12വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
https://timeskerala.com/archives/114947
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊ ച്ചി: പ ന്ത്ര ണ്ടു വ യ സു കാ രി യെ പ്ര ണ യം ന ടി ച്ച് പി ഡി പ്പി ച്ച് ദൃ ശ്യ ങ്ങ ള് പ ക ര് ത്തി യ സം ഭ വ ത്തി ല് പ്രതികളുടെ ലക്ഷ്യം സാ മ്പ ത്തി ക നേ ട്ട മാ യി രു ന്നെന്ന് പോ ലീ സ്.കൂ ടു ത ല് അ ന്വേ ഷ ണത്തിനു ശേഷം മാത്രമേ ഇ തു സം ബ ന്ധി ച്ച് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂവെന്നും പോ ലീ സ് അ റി യി ച്ചു.കഴിഞ്ഞ ദിവസമാണ് 12വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ദ മ്പ തി ക ളാ യ വ ടു ത ല പോ പ്പു ല ര് റോ ഡി ല് മാ ളി യേ ക്ക ല് ബി ബി ന് (25), ഭാ ര്യ വ ര് ഷ(19), ഇവരുടെ സഹായി ലി തി ൻ(19), എന്നിവരെ പോലീസ് അറസ്ററ്റ് ചെയ്തത്.ലി തി ന് പെ ണ് കു ട്ടി യെ പ്ര ണ യം ന ടി ച്ച് വ ശീ ക രി ക്കു ക യും ദ മ്പ തി മാ രു ടെ വ ടു ത ല യി ലെ വീ ട്ടി ല് എ ത്തി ച്ച് പീ ഡി പ്പി ക്കു ക യു മാ യി രു ന്നു.അതേസമയം,ദമ്പതികൾ ത ങ്ങ ളു ടെ തൊ ഴി ലാ ളി യെ ക്കൊ ണ്ട് പ്ര ലോ ഭി പ്പി ച്ച് പെൺകുട്ടിയെ പീ ഡി പ്പി ച്ച താ കാ മെ ന്നും പോ ലീ സ് സം ശ യി ക്കു ന്നു ണ്ട്.രണ്ടു മാസത്തോളം ലിതിന് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം.പീ ഡ ന ദൃ ശ്യ ങ്ങ ള് ദ മ്പ തി ക ള് മൊ ബൈ ലി ല് പ ക ര് ത്തി യി രു ന്നു.ഇ വ അ ശ്ലീ ല സൈ റ്റു ക ള് ക്ക് വി റ്റാ ല് വ ന് സാ മ്പ ത്തി ക നേ ട്ട മു ണ്ടാ ക്കാ മെ ന്ന ധാ ര ണ യി ല് ചി ത്ര ങ്ങ ള് പ ക ര് ത്തി യ തെ ന്നാ ണ് പോ ലീ സ് ഇപ്പോൾ സം ശ യി ക്കു ന്ന ത്.അതേസമയം, ദൃ ശ്യ ങ്ങ ള് ചി ത്രീ ക രി ച്ച് അ ശ്ലീ ല സൈ റ്റു ക ള് ക്ക് കൈ മാ റി യി ട്ടു ണ്ടോ യെ ന്നും പോ ലീ സ് സം ശ യി ക്കു ന്നു.അ തേ സ മ യം, പ്ര തി ക ള് ന ശി പ്പി ച്ച വീ ഡി യോ ദൃ ശ്യ ങ്ങ ള് സൈ ബ ര് സെ ല്ലി ന്റെ സ ഹാ യ ത്തോ ടെ വീ ണ്ടെ ടു ത്തു.പ്ര ത്യേ ക ആ പ്ലി ക്കേ ഷ ന് ഇ ന് സ്റ്റാ ള് ചെ യ്ത് അ തി ലാ ണ് ദൃ ശ്യ ങ്ങ ള് സൂ ക്ഷി ച്ചി രു ന്ന ത്.വ ര് ഷ യു ടെ മൊ ബൈ ലി ലാ ണ് വീ ഡി യോ ക ള് ചി ത്രീ ക രി ച്ചി രു ന്ന ത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദി വ സ ത്തേ ക്ക് റി മാ ന് ഡ് ചെ യ്ത പ്ര തി ക ളെ കൂ ടു ത ല് ചോ ദ്യം ചെ യ്യു ന്ന തി നാ യി ഉ ട ന് ക സ്റ്റ ഡി യി ല് വാ ങ്ങു മെ ന്നും പോ ലീ സ് അ റി യി ച്ചു.ഐക്കണിക് ബ്രിട്ടീഷ് ബ്രാന്ഡായ എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര് നിരത്തു കീഴടക്കിക്കൊണ്ടിരിക്കുന്നു ### Headline : ലക്ഷ്യം കുട്ടിയുടെ അ ശ്ലീ ല ദൃശ്യങ്ങൾ വിറ്റു പണമുണ്ടാക്കാൻ; പകർത്തിയ വീഡിയോ സൂക്ഷിച്ചത് പ്ര ത്യേ ക ആ പ്ലി ക്കേ ഷ ന് ഇ ന് സ്റ്റാ ള് ചെ യ്ത്; നശിപ്പിച്ച വീഡിയോ വീണ്ടെടുത്തു പോലീസ്; കൊച്ചിയിൽ 12വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
389
ദില്ലി: ഇന്ത്യന് റെയില്വേ അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്നു.നികുതിയിതര മാര്ഗത്തിലൂടെ പ്രതിവര്ഷം 2000 കോടി രൂപ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.ഇതിനായി വിവിധ ബാങ്കുകളുടെ എടിഎം കൗണ്ടറുകള് റെയില്വേ സ്റ്റേഷനുകളില് സ്ഥാപിക്കും.ട്രെയിനുകളില് പരസ്യം, റെയില് റേഡിയോ പദ്ധതി, റെയില്വേ പാളത്തില് പരസ്യം നല്കല് തുടങ്ങി ബൃഹദ് പദ്ധതിയാണ് മന്ത്രാലയം അലോചിക്കുന്നത്.ഇതുസംബന്ധിച്ച് വരുംദിവസങ്ങളില് പ്രഖ്യാപനമുണ്ടാവും.പുതിയ പദ്ധതികളില് പ്രധാനപ്പെട്ടത് 2400 എടിഎം കൗണ്ടറുകള് സ്ഥാപിക്കുക എന്നതാണ്.റെയില്വേ സ്റ്റേഷനുകളുടെ പ്രധാന ഭാഗത്തോ ഏതെങ്കിലും അറ്റത്തോ ഇതിന് സ്ഥലം കണ്ടെത്തും.ഇ-ലേലം വഴിയായിരിക്കും സ്ഥലം കൈമാറുന്നതിന് വേണ്ട നടപടികള് സ്വീകരിക്കുക.നിലവില് റെയില്വേയുടെ നികുതി ഇതര വരുമാനം മൊത്തം വരുമാനത്തിന്റെ വെറും അഞ്ച് ശതമാനമാണ്.ഇത് വര്ധിപ്പിക്കാനാണ് പുതിയ പദ്ധതികള്.ഉപയോഗിക്കാതെ കിടക്കുന്ന എല്ലാ ഭാഗങ്ങളും വരുമാന മാര്ഗമാക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായാണ് റെയില്വേ പാളത്തിലും പരസ്യം നല്കുന്നത്.ലെവല് ക്രോസിങ് ഗേറ്റുകളിലും മേല്പാലങ്ങളിലും ഇനി പരസ്യ ബോര്ഡുകള് കാണും.എല്ലാ ഭാഗങ്ങളിലും പരസ്യം കൊടുക്കാന് അവസരം നല്കി പരമാവധി വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.സ്റ്റേഷന് കെട്ടിടങ്ങളിലും പ്ലാറ്റ്ഫോമുകളിലും നടപ്പാലങ്ങളിലും വലിയ എല്ഇഡി സ്ക്രീനുകള് സ്ഥാപിക്കും.ഇവിടെയെല്ലാം ഇനി പരസ്യത്തിന് ഉപയോഗിക്കും.ഇതിനായി റെയില് ഡിസ്പ്ലേ നെറ്റ്വര്ക്ക് എന്ന പദ്ധതി ആരംഭിക്കും.ഓള്ഡ് ഡല്ഹി, വാരണാസി, ജെയ്പൂര് ഉള്പ്പെടെ 25 സ്റ്റേഷനുകളിലാവും ആദ്യം റെയില് ഡിസ്പ്ലേ നെറ്റ്വര്ക്ക് തുടങ്ങുക.പിന്നീട് മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.പരസ്യത്തിന്റെ കാലാവധി വര്ധിപ്പിക്കും.പത്ത് വര്ഷത്തേക്ക് കരാറടിസ്ഥാനത്തില് സ്ഥലങ്ങള് വിവിധ ആവശ്യങ്ങള്ക്ക് നല്കാനും ആലോചനയുണ്ട്.ട്രെയിനുകള്ക്ക് അകത്തും പുറത്തും പരസ്യങ്ങള്ക്ക് സ്ഥലം കാണ്ടെത്തും.യാത്രക്കാരുടെ പ്രതികരണം അറിയാന് സൗജന്യമായി ഉല്പ്പനങ്ങളുടെ സാംപിളുകള് വില്ക്കാന് അനുവദിക്കും.കാഷ് നല്കിയുടെ വില്പ്പന അനുവദിക്കില്ല.ട്രെയിനുകളിലും റെയില്വേ സ്റ്റേഷനുകളിലും വിനോദ പരിപാടികള് സംപ്രേഷണം ചെയ്യാനുള്ള റേഡിയോ സര്വീസ് ആരംഭിക്കും
പാളത്തിലും പരസ്യം! സ്റ്റേഷനുകളില് 2400 എടിഎം കൗണ്ടറുകള്, റേഡിയോ; റെയില്വേ അടിമുടി മാറും
https://malayalam.oneindia.com/news/india/railways-offers-platforms-for-setting-up-over-2000-atm-162375.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഇന്ത്യന് റെയില്വേ അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്നു.നികുതിയിതര മാര്ഗത്തിലൂടെ പ്രതിവര്ഷം 2000 കോടി രൂപ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.ഇതിനായി വിവിധ ബാങ്കുകളുടെ എടിഎം കൗണ്ടറുകള് റെയില്വേ സ്റ്റേഷനുകളില് സ്ഥാപിക്കും.ട്രെയിനുകളില് പരസ്യം, റെയില് റേഡിയോ പദ്ധതി, റെയില്വേ പാളത്തില് പരസ്യം നല്കല് തുടങ്ങി ബൃഹദ് പദ്ധതിയാണ് മന്ത്രാലയം അലോചിക്കുന്നത്.ഇതുസംബന്ധിച്ച് വരുംദിവസങ്ങളില് പ്രഖ്യാപനമുണ്ടാവും.പുതിയ പദ്ധതികളില് പ്രധാനപ്പെട്ടത് 2400 എടിഎം കൗണ്ടറുകള് സ്ഥാപിക്കുക എന്നതാണ്.റെയില്വേ സ്റ്റേഷനുകളുടെ പ്രധാന ഭാഗത്തോ ഏതെങ്കിലും അറ്റത്തോ ഇതിന് സ്ഥലം കണ്ടെത്തും.ഇ-ലേലം വഴിയായിരിക്കും സ്ഥലം കൈമാറുന്നതിന് വേണ്ട നടപടികള് സ്വീകരിക്കുക.നിലവില് റെയില്വേയുടെ നികുതി ഇതര വരുമാനം മൊത്തം വരുമാനത്തിന്റെ വെറും അഞ്ച് ശതമാനമാണ്.ഇത് വര്ധിപ്പിക്കാനാണ് പുതിയ പദ്ധതികള്.ഉപയോഗിക്കാതെ കിടക്കുന്ന എല്ലാ ഭാഗങ്ങളും വരുമാന മാര്ഗമാക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായാണ് റെയില്വേ പാളത്തിലും പരസ്യം നല്കുന്നത്.ലെവല് ക്രോസിങ് ഗേറ്റുകളിലും മേല്പാലങ്ങളിലും ഇനി പരസ്യ ബോര്ഡുകള് കാണും.എല്ലാ ഭാഗങ്ങളിലും പരസ്യം കൊടുക്കാന് അവസരം നല്കി പരമാവധി വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.സ്റ്റേഷന് കെട്ടിടങ്ങളിലും പ്ലാറ്റ്ഫോമുകളിലും നടപ്പാലങ്ങളിലും വലിയ എല്ഇഡി സ്ക്രീനുകള് സ്ഥാപിക്കും.ഇവിടെയെല്ലാം ഇനി പരസ്യത്തിന് ഉപയോഗിക്കും.ഇതിനായി റെയില് ഡിസ്പ്ലേ നെറ്റ്വര്ക്ക് എന്ന പദ്ധതി ആരംഭിക്കും.ഓള്ഡ് ഡല്ഹി, വാരണാസി, ജെയ്പൂര് ഉള്പ്പെടെ 25 സ്റ്റേഷനുകളിലാവും ആദ്യം റെയില് ഡിസ്പ്ലേ നെറ്റ്വര്ക്ക് തുടങ്ങുക.പിന്നീട് മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.പരസ്യത്തിന്റെ കാലാവധി വര്ധിപ്പിക്കും.പത്ത് വര്ഷത്തേക്ക് കരാറടിസ്ഥാനത്തില് സ്ഥലങ്ങള് വിവിധ ആവശ്യങ്ങള്ക്ക് നല്കാനും ആലോചനയുണ്ട്.ട്രെയിനുകള്ക്ക് അകത്തും പുറത്തും പരസ്യങ്ങള്ക്ക് സ്ഥലം കാണ്ടെത്തും.യാത്രക്കാരുടെ പ്രതികരണം അറിയാന് സൗജന്യമായി ഉല്പ്പനങ്ങളുടെ സാംപിളുകള് വില്ക്കാന് അനുവദിക്കും.കാഷ് നല്കിയുടെ വില്പ്പന അനുവദിക്കില്ല.ട്രെയിനുകളിലും റെയില്വേ സ്റ്റേഷനുകളിലും വിനോദ പരിപാടികള് സംപ്രേഷണം ചെയ്യാനുള്ള റേഡിയോ സര്വീസ് ആരംഭിക്കും ### Headline : പാളത്തിലും പരസ്യം! സ്റ്റേഷനുകളില് 2400 എടിഎം കൗണ്ടറുകള്, റേഡിയോ; റെയില്വേ അടിമുടി മാറും
390
വാഷിങ്ടണ്: അമേരിക്കയില് 24 മണിക്കൂറിനിടെ രണ്ടിടത്ത് വെടിവയ്പ്.ഒഹായോ സംസ്ഥാനത്താണ് രണ്ടാമത്തെ വെടിവയ്പുണ്ടായത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.ഒമ്പത് പേര് കൊല്ലപ്പെട്ടു.അക്രമിയെ വെടിവച്ചു വീഴ്ത്തി.മൊത്തം പത്ത് പേര് കൊല്ലപ്പെടുകയും 16 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തുവെന്നാണ് പോലീസ് നല്കുന്ന വിവരം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഒഹായോയിലെ ഡേടണിലാണ് സംഭവം.അക്രമിയെ വെടിവച്ചു കൊന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു.നിശാ ക്ലബ്ബുകളും ബാറുകളും ഷോപ്പുകളുമെല്ലാമുള്ള സ്ഥലത്താണ് വെടിവയ്പുണ്ടായത്.അക്രമി വെടിവയ്ക്കാനുണ്ടായ കാരണം എന്താണ് പോലീസ് അന്വേഷിച്ചുവരികയാണ്.കൂടുതല് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല.ഡികെ ശിവകുമാര് പണി തുടങ്ങി; ബിജെപി എംഎല്എയ്ക്ക് നോട്ടീസ്, ഒത്തുകളി വിവാദം കത്തും ഡേടണിലെ നെഡ് പെപ്പേഴ്സ് ബാറിനടുത്താണ് വെടിവയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.അക്രമി കണ്ണില്ക്കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്ട്ടുകള്.ഇയാള്ക്ക് ഏതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന പോലീസ് അന്വേഷിക്കുന്നുണ്ട്.കൂടുതല് വിവരങ്ങള് പോലീസ് പുറത്തുവിട്ടിട്ടില്ല.ശനിയാഴ്ച രാത്രി ടെക്സാസിലെ വാള്മാര്ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിന്റെ ഭീതി അകലും മുമ്പാണ് പുതിയ സംഭവം.20 പേരാണ് ടെക്സാസിലെ വെടിവയ്പില് കൊല്ലപ്പെട്ടത്.വംശീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.വെടിയുതിര്ത്ത വെള്ളക്കാരനായ 21കാരന് പോലീസിന് മുമ്പില് കീഴടങ്ങുകയായിരുന്നു
അമേരിക്കയില് വീണ്ടും വെടിവയ്പ്; 10 പേര് കൊല്ലപ്പെട്ടു, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 30 പേര്
https://malayalam.oneindia.com/news/international/10-dead-in-ohio-shooting-second-such-incident-in-24-hours-231155.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വാഷിങ്ടണ്: അമേരിക്കയില് 24 മണിക്കൂറിനിടെ രണ്ടിടത്ത് വെടിവയ്പ്.ഒഹായോ സംസ്ഥാനത്താണ് രണ്ടാമത്തെ വെടിവയ്പുണ്ടായത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.ഒമ്പത് പേര് കൊല്ലപ്പെട്ടു.അക്രമിയെ വെടിവച്ചു വീഴ്ത്തി.മൊത്തം പത്ത് പേര് കൊല്ലപ്പെടുകയും 16 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തുവെന്നാണ് പോലീസ് നല്കുന്ന വിവരം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഒഹായോയിലെ ഡേടണിലാണ് സംഭവം.അക്രമിയെ വെടിവച്ചു കൊന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു.നിശാ ക്ലബ്ബുകളും ബാറുകളും ഷോപ്പുകളുമെല്ലാമുള്ള സ്ഥലത്താണ് വെടിവയ്പുണ്ടായത്.അക്രമി വെടിവയ്ക്കാനുണ്ടായ കാരണം എന്താണ് പോലീസ് അന്വേഷിച്ചുവരികയാണ്.കൂടുതല് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല.ഡികെ ശിവകുമാര് പണി തുടങ്ങി; ബിജെപി എംഎല്എയ്ക്ക് നോട്ടീസ്, ഒത്തുകളി വിവാദം കത്തും ഡേടണിലെ നെഡ് പെപ്പേഴ്സ് ബാറിനടുത്താണ് വെടിവയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.അക്രമി കണ്ണില്ക്കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്ട്ടുകള്.ഇയാള്ക്ക് ഏതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന പോലീസ് അന്വേഷിക്കുന്നുണ്ട്.കൂടുതല് വിവരങ്ങള് പോലീസ് പുറത്തുവിട്ടിട്ടില്ല.ശനിയാഴ്ച രാത്രി ടെക്സാസിലെ വാള്മാര്ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിന്റെ ഭീതി അകലും മുമ്പാണ് പുതിയ സംഭവം.20 പേരാണ് ടെക്സാസിലെ വെടിവയ്പില് കൊല്ലപ്പെട്ടത്.വംശീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.വെടിയുതിര്ത്ത വെള്ളക്കാരനായ 21കാരന് പോലീസിന് മുമ്പില് കീഴടങ്ങുകയായിരുന്നു ### Headline : അമേരിക്കയില് വീണ്ടും വെടിവയ്പ്; 10 പേര് കൊല്ലപ്പെട്ടു, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 30 പേര്
391
ഹൈ ദ രാ ബാ ദ്: ഹൈ ദ രാ ബാ ദി ൽ വ നി താ വെ റ്റ റി ന റി ഡോ ക്ട റെ മാ ന ഭം ഗ പ്പെ ടു ത്തി യ ശേ ഷം ക ത്തി ച്ചു കൊ ല പ്പെ ടു ത്തി യ കേ സി ലെ പ്ര തി ക ൾ പ ര മ്പ ര കൊ ല യാ ളി ക ളെ ന്നു പോ ലീ സ്.വ നി താ ഡോ ക്ട റെ കൊ ല പ്പെ ടു ത്തി യതിന് സമാനമായി ഒ മ്പ തു പേ രെ കൂ ടി കൊ ല പ്പെ ടു ത്തി യ താ യി ഇ വ ർ ക സ്റ്റ ഡി യി ലി രി ക്കെ സ മ്മ തി ച്ചെ ന്നു പോ ലീ സ് ഒ രു ദേ ശീ യ മാ ധ്യ മ ത്തോ ടു വെ ളി പ്പെ ടു ത്തി.കേ സി ലെ പ്ര തി ക ളും പോ ലീ സ് ഏ റ്റു മു ട്ട ലി ൽ കൊല്ലപ്പെട്ടവരുമായ മു ഹ മ്മ ദ് ആ രി ഫ് (26), ചി ന്ത കു ന്ത ചെ ന്ന കേ ശ വ ലു (20) എ ന്നി വരാണ് മു ന്പും സ മാ ന മാ യ കു റ്റ കൃ ത്യ ങ്ങ ളി ൽ ഏ ർ പ്പെ ട്ട ത്.പീ ഡി പ്പി ച്ച ശേ ഷം കൊ ല പ്പെ ടു ത്തു ക യും മൃ ത ദേ ഹ ങ്ങ ൾ ക ത്തി ക്കു ക യു മാ ണ് ഇ വ ർ ചെ യ്ത ത്.രം ഗ റെ ഡ്ഡി, സം ഗ റെ ഡ്ഡി, മ ഹ ബൂ ബ ന ഗ ർ എ ന്നി വി ട ങ്ങ ളി ലാ യി രു ന്നു മൂ ന്നു കൊ ല പാ ത ക ങ്ങ ൾ.മ റ്റ് ആ റു കു റ്റ കൃ ത്യ ങ്ങ ൾ ഇ വ ർ ക ർ ണാ ട ക യി ലാ ണു ന ട ത്തി യ ത്.ക ർ ണാ ട ക യി ൽ നി ന്നു ച ര ക്കു ക ൾ ഹൈ ദ രാ ബാ ദി ൽ എ ത്തി ക്കു ന്ന ലോ റി യി ലെ ജീ വ ന ക്കാ രാ യി രു ന്നു ഇ വ ർ.ക ഴി ഞ്ഞ മാ സം 28-നാ ണ് രാ ജ്യ ത്തെ ന ടു ക്കി യ കൊ ല പാ ത കം ന ട ന്ന ത്.സ ർ ക്കാ ർ മൃ ഗാ ശു പ ത്രി യി ലെ ഡോ ക്ട റാ യ ഇ രു പ ത്തി യാ റു കാ രിയെ പീ ഡി പ്പി ച്ചു കൊ ല പ്പെ ടു ത്തി യ ശേ ഷം ഇവർ മൃ ത ദേ ഹം ക ത്തിക്കുകയായിരുന്നു.ദേ ശീ യ പാ ത ക ൾ ക്കു സ മീ പം ക ത്തി ക്ക രി ഞ്ഞ നി ല യി ൽ മൃ ത ദേ ഹ ങ്ങ ൾ ക ണ്ടെ ത്തി യ കേ സു ക ൾ പു ന ര ന്വേ ഷി ക്കാ നാ ണു പോ ലീ സ് തീ രു മാ നം.ഇ തി നാ യി, ക ർ ണാ ട ക യി ലെ റ യ്ചു ർ, ക ല ബു ർ ഗി, കൊ പ്പ ൽ എ ന്നി വി ട ങ്ങ ളി ലേ ക്കു പോ ലീ സ് സം ഘ ത്തെ അ യ ച്ചി ട്ടു ണ്ട്.പ്ര തി ക ളു ടെ മൊ ബൈ ൽ ഫോ ണ് ലൊ ക്കേ ഷ ൻ പ രി ശോ ധി ച്ച് കു റ്റ കൃ ത്യ ങ്ങ ളി ൽ ഇ വ രു ടെ പ ങ്ക് അ ന്വേ ഷി ക്കാ നാ ണു പോ ലീ സ് ശ്ര മി ക്കു ന്ന ത്
ഹൈ ദ രാ ബാ ദി ലെ കൊ ല യാ ളി ക ൾ സീ രി യ ൽ കി ല്ലേ ഴ്സ്; സമാന രീതിയിൽ കൊ ല പ്പെ ടു ത്തി യ ത് ഒമ്പ തു പേ രെ
https://www.malayalamexpress.in/archives/974715/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഹൈ ദ രാ ബാ ദ്: ഹൈ ദ രാ ബാ ദി ൽ വ നി താ വെ റ്റ റി ന റി ഡോ ക്ട റെ മാ ന ഭം ഗ പ്പെ ടു ത്തി യ ശേ ഷം ക ത്തി ച്ചു കൊ ല പ്പെ ടു ത്തി യ കേ സി ലെ പ്ര തി ക ൾ പ ര മ്പ ര കൊ ല യാ ളി ക ളെ ന്നു പോ ലീ സ്.വ നി താ ഡോ ക്ട റെ കൊ ല പ്പെ ടു ത്തി യതിന് സമാനമായി ഒ മ്പ തു പേ രെ കൂ ടി കൊ ല പ്പെ ടു ത്തി യ താ യി ഇ വ ർ ക സ്റ്റ ഡി യി ലി രി ക്കെ സ മ്മ തി ച്ചെ ന്നു പോ ലീ സ് ഒ രു ദേ ശീ യ മാ ധ്യ മ ത്തോ ടു വെ ളി പ്പെ ടു ത്തി.കേ സി ലെ പ്ര തി ക ളും പോ ലീ സ് ഏ റ്റു മു ട്ട ലി ൽ കൊല്ലപ്പെട്ടവരുമായ മു ഹ മ്മ ദ് ആ രി ഫ് (26), ചി ന്ത കു ന്ത ചെ ന്ന കേ ശ വ ലു (20) എ ന്നി വരാണ് മു ന്പും സ മാ ന മാ യ കു റ്റ കൃ ത്യ ങ്ങ ളി ൽ ഏ ർ പ്പെ ട്ട ത്.പീ ഡി പ്പി ച്ച ശേ ഷം കൊ ല പ്പെ ടു ത്തു ക യും മൃ ത ദേ ഹ ങ്ങ ൾ ക ത്തി ക്കു ക യു മാ ണ് ഇ വ ർ ചെ യ്ത ത്.രം ഗ റെ ഡ്ഡി, സം ഗ റെ ഡ്ഡി, മ ഹ ബൂ ബ ന ഗ ർ എ ന്നി വി ട ങ്ങ ളി ലാ യി രു ന്നു മൂ ന്നു കൊ ല പാ ത ക ങ്ങ ൾ.മ റ്റ് ആ റു കു റ്റ കൃ ത്യ ങ്ങ ൾ ഇ വ ർ ക ർ ണാ ട ക യി ലാ ണു ന ട ത്തി യ ത്.ക ർ ണാ ട ക യി ൽ നി ന്നു ച ര ക്കു ക ൾ ഹൈ ദ രാ ബാ ദി ൽ എ ത്തി ക്കു ന്ന ലോ റി യി ലെ ജീ വ ന ക്കാ രാ യി രു ന്നു ഇ വ ർ.ക ഴി ഞ്ഞ മാ സം 28-നാ ണ് രാ ജ്യ ത്തെ ന ടു ക്കി യ കൊ ല പാ ത കം ന ട ന്ന ത്.സ ർ ക്കാ ർ മൃ ഗാ ശു പ ത്രി യി ലെ ഡോ ക്ട റാ യ ഇ രു പ ത്തി യാ റു കാ രിയെ പീ ഡി പ്പി ച്ചു കൊ ല പ്പെ ടു ത്തി യ ശേ ഷം ഇവർ മൃ ത ദേ ഹം ക ത്തിക്കുകയായിരുന്നു.ദേ ശീ യ പാ ത ക ൾ ക്കു സ മീ പം ക ത്തി ക്ക രി ഞ്ഞ നി ല യി ൽ മൃ ത ദേ ഹ ങ്ങ ൾ ക ണ്ടെ ത്തി യ കേ സു ക ൾ പു ന ര ന്വേ ഷി ക്കാ നാ ണു പോ ലീ സ് തീ രു മാ നം.ഇ തി നാ യി, ക ർ ണാ ട ക യി ലെ റ യ്ചു ർ, ക ല ബു ർ ഗി, കൊ പ്പ ൽ എ ന്നി വി ട ങ്ങ ളി ലേ ക്കു പോ ലീ സ് സം ഘ ത്തെ അ യ ച്ചി ട്ടു ണ്ട്.പ്ര തി ക ളു ടെ മൊ ബൈ ൽ ഫോ ണ് ലൊ ക്കേ ഷ ൻ പ രി ശോ ധി ച്ച് കു റ്റ കൃ ത്യ ങ്ങ ളി ൽ ഇ വ രു ടെ പ ങ്ക് അ ന്വേ ഷി ക്കാ നാ ണു പോ ലീ സ് ശ്ര മി ക്കു ന്ന ത് ### Headline : ഹൈ ദ രാ ബാ ദി ലെ കൊ ല യാ ളി ക ൾ സീ രി യ ൽ കി ല്ലേ ഴ്സ്; സമാന രീതിയിൽ കൊ ല പ്പെ ടു ത്തി യ ത് ഒമ്പ തു പേ രെ
392
വിഷയം അക്ഷയ് കുമാര് ഇന്ത്യന് പൗരത്വത്തിന് അപേക്ഷിച്ചു, ദേശീയത തെളിയിക്കേണ്ടി വരുന്നത് വേദനിപ്പിച്ചെന്ന് അക്ഷയ് കുമാര് 7, 2019, 14:56 രാഹുല് ഗാന്ധിയെ വീഴ്ത്താന് ആറു സിനിമാ താരങ്ങള്....ബിജെപി തിരഞ്ഞെടുപ്പ് പട്ടിക ഒരുക്കുന്നു!! 4, 2019, 20:02 അക്ഷയ് കുമാറിന്റെ സെറ്റില് വെച്ച് ഡാന്സര് പീഡിപ്പിക്കപ്പെട്ടു, പരാതിയുമായി യുവതി 26, 2018, 19:23 നാനാ പടേക്കറുടെ വാദങ്ങളെ പൊളിച്ചടുക്കി മാധ്യമപ്രവർത്തക; സെറ്റിൽ സംഭവിച്ചത് നേരിട്ട് കണ്ടതാണ്.....29, 2018, 12:26 ഇവർ എന്താണ് ഉദ്ദേശിക്കുന്നത്? തനുശ്രീയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നാന പടേക്കർ..വെളിപ്പെടുത്തലുകൾ 28, 2018, 14:35 അന്ന് തന്നെ പീഡിപ്പിച്ചത് നാന പടേക്കര് എന്ന് നടി; പിന്നെ കുറ്റം രജനികാന്തിനും അക്ഷയ് കുമാറിനും 26, 2018, 17:11 കോലിയും ധോണിയും ഇല്ല...ഏവരേയും മറികടന്ന് അക്ഷയ് കുമാറും മസില് ഖാനും!!! പ്രതിഫലക്കാര്യം ഇങ്ങനെ...17, 2018, 17:31 ബോളിവുഡ് താരങ്ങള് പണം വാങ്ങി വഞ്ചിച്ചെന്ന് യുഎസ്സില് കേസ്....സല്മാനും അക്ഷയ് കുമാറും പട്ടികയില് 15, 2018, 20:47 സവർക്കർ 'ഷൂവർക്കർ'! ഗാന്ധിജി വില്ലൻ!! പ്രിയന്റെ ആർഎസ്എസ് ചരിത്ര സിനിമയ്ക്ക് 'ഷൂ നക്കല്' ട്രോളുകൾ!!! 16, 2018, 11:54 പാഡ് മാന് ചലഞ്ചിനെ പരിഹസിച്ച പേളി മാണിക്ക് ബോധമില്ലായ്മയാണെന്ന് ഡോക്ടര് നെല്സണ് ജോസഫ് 6, 2018, 16:26 സോഷ്യൽ മീഡിയയിൽ പാഡ്മാന് കാംപെയ്ൻ..വനജ വാസുദേവിന്റെ വ്യത്യസ്തമായ ഒരു സാനിറ്ററി പാഡ് ഓർമ
അക്ഷയ് കുമാര്: Latest അക്ഷയ് കുമാര്
https://malayalam.oneindia.com/topic/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AF%E0%B5%8D-%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം അക്ഷയ് കുമാര് ഇന്ത്യന് പൗരത്വത്തിന് അപേക്ഷിച്ചു, ദേശീയത തെളിയിക്കേണ്ടി വരുന്നത് വേദനിപ്പിച്ചെന്ന് അക്ഷയ് കുമാര് 7, 2019, 14:56 രാഹുല് ഗാന്ധിയെ വീഴ്ത്താന് ആറു സിനിമാ താരങ്ങള്....ബിജെപി തിരഞ്ഞെടുപ്പ് പട്ടിക ഒരുക്കുന്നു!! 4, 2019, 20:02 അക്ഷയ് കുമാറിന്റെ സെറ്റില് വെച്ച് ഡാന്സര് പീഡിപ്പിക്കപ്പെട്ടു, പരാതിയുമായി യുവതി 26, 2018, 19:23 നാനാ പടേക്കറുടെ വാദങ്ങളെ പൊളിച്ചടുക്കി മാധ്യമപ്രവർത്തക; സെറ്റിൽ സംഭവിച്ചത് നേരിട്ട് കണ്ടതാണ്.....29, 2018, 12:26 ഇവർ എന്താണ് ഉദ്ദേശിക്കുന്നത്? തനുശ്രീയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നാന പടേക്കർ..വെളിപ്പെടുത്തലുകൾ 28, 2018, 14:35 അന്ന് തന്നെ പീഡിപ്പിച്ചത് നാന പടേക്കര് എന്ന് നടി; പിന്നെ കുറ്റം രജനികാന്തിനും അക്ഷയ് കുമാറിനും 26, 2018, 17:11 കോലിയും ധോണിയും ഇല്ല...ഏവരേയും മറികടന്ന് അക്ഷയ് കുമാറും മസില് ഖാനും!!! പ്രതിഫലക്കാര്യം ഇങ്ങനെ...17, 2018, 17:31 ബോളിവുഡ് താരങ്ങള് പണം വാങ്ങി വഞ്ചിച്ചെന്ന് യുഎസ്സില് കേസ്....സല്മാനും അക്ഷയ് കുമാറും പട്ടികയില് 15, 2018, 20:47 സവർക്കർ 'ഷൂവർക്കർ'! ഗാന്ധിജി വില്ലൻ!! പ്രിയന്റെ ആർഎസ്എസ് ചരിത്ര സിനിമയ്ക്ക് 'ഷൂ നക്കല്' ട്രോളുകൾ!!! 16, 2018, 11:54 പാഡ് മാന് ചലഞ്ചിനെ പരിഹസിച്ച പേളി മാണിക്ക് ബോധമില്ലായ്മയാണെന്ന് ഡോക്ടര് നെല്സണ് ജോസഫ് 6, 2018, 16:26 സോഷ്യൽ മീഡിയയിൽ പാഡ്മാന് കാംപെയ്ൻ..വനജ വാസുദേവിന്റെ വ്യത്യസ്തമായ ഒരു സാനിറ്ററി പാഡ് ഓർമ ### Headline : അക്ഷയ് കുമാര്: Latest അക്ഷയ് കുമാര്
393
ദില്ലി: മാരകമായ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്താനി വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യ.പാകിസ്താൻ സർക്കാർ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.കേരള നിയമസഭയില് വീണ്ടും ഏകകണ്ഠ പ്രമേയം; ഇത്തവണ ഒരുമിച്ചത് പ്രവാസികള്ക്കായി വുഹാനിലുള്ള പാകിസ്താനി വിദ്യാർത്ഥികൾ ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്.ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ എയർ ലിഫ്റ്റ് ചെയ്യില്ലെന്ന് നേരത്തെ പാകിസ്താൻ വ്യക്തമാക്കിയിരുന്നു.നൂറ് കണക്കിന് പാക് വിദ്യാാർത്ഥികൾ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.വിശാല താൽപര്യം പരിഗണിച്ച് വുഹാനിലുള്ളവരെ ഒഴിപ്പിക്കുന്നില്ലെന്നാണ് പാകിസ്താൻ വിശദീകരിച്ചത്.ഇതിനിടെ ചൈനയിൽ 21 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.കുമിങ് വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്.ഡാലിയാൻ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവർ.ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി.8000ത്തോളം പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.3694 പേർക്കാണ് പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.ചൈനയ്ക്ക് പുറമെ ഫിലിപ്പിൻസിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കൊറോണ വൈറസ്; വുഹാനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളെ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യ
https://malayalam.oneindia.com/news/india/corona-virus-india-ready-to-help-pakistan-students-in-wuhan-241621.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: മാരകമായ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്താനി വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യ.പാകിസ്താൻ സർക്കാർ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.കേരള നിയമസഭയില് വീണ്ടും ഏകകണ്ഠ പ്രമേയം; ഇത്തവണ ഒരുമിച്ചത് പ്രവാസികള്ക്കായി വുഹാനിലുള്ള പാകിസ്താനി വിദ്യാർത്ഥികൾ ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്.ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ എയർ ലിഫ്റ്റ് ചെയ്യില്ലെന്ന് നേരത്തെ പാകിസ്താൻ വ്യക്തമാക്കിയിരുന്നു.നൂറ് കണക്കിന് പാക് വിദ്യാാർത്ഥികൾ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.വിശാല താൽപര്യം പരിഗണിച്ച് വുഹാനിലുള്ളവരെ ഒഴിപ്പിക്കുന്നില്ലെന്നാണ് പാകിസ്താൻ വിശദീകരിച്ചത്.ഇതിനിടെ ചൈനയിൽ 21 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.കുമിങ് വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്.ഡാലിയാൻ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവർ.ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി.8000ത്തോളം പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.3694 പേർക്കാണ് പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.ചൈനയ്ക്ക് പുറമെ ഫിലിപ്പിൻസിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ### Headline : കൊറോണ വൈറസ്; വുഹാനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളെ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യ
394
പാതകത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് 15000 യുവാന് ചെലവാക്കി കൊലപാതകം ചെയ്തത് മറക്കാന് മറ്റൊരു യുവതിക്കൊപ്പം ഇയാള് യാത്രയും സംഘടിപ്പിച്ചു.ബീജിംഗ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രീസറിലൊളിപ്പിച്ച യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു.106 ദിവസമാണ് ഇയാള് ഭാര്യയുടെ മൃതദേഹം ഫ്രീസറിലൊളിപ്പിച്ചത്.ചൈനയിലാണ് സംഭവം.സു സിയോഡോങ്(30) എന്ന യുവാവിനെയാണ് ചൈനീസ് കോടതി വധശിക്ഷക്ക് വിധിച്ചത്.കൊലപാതകത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് 15000 യുവാന് ചെലവാക്കി കൊലപാതകം ചെയ്തത് മറക്കാന് മറ്റൊരു യുവതിക്കൊപ്പം ഇയാള് യാത്രയും സംഘടിപ്പിച്ചു.വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷമായിരുന്നു കൊലപാതകം.വസ്ത്ര വില്പന ശാലയിലെ ക്ലര്ക്ക് ആയിരുന്നു സൂ.ഭാര്യ യാങ് പ്രൈമറി സ്കൂള് ടീച്ചറും.കൊലപാതകം പുറത്തറിയാതിരിക്കാനായി ഭാര്യയുടെ സോഷ്യല് മീഡിയ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കള്ക്കും മാതാപിതാക്കള്ക്കും സന്ദേശമയക്കുകയും മറുപടി നല്കുകയും ചെയ്തിരുന്നു.ഒടുവില് ഭാര്യപിതാവിന്റെ ജന്മദിനാഘോഷത്തിന് ക്ഷണിച്ചപ്പോള് ഇയാളുടെ പദ്ധതികള് പൊളിഞ്ഞു.പിന്നീട് ഇയാള് പോലീസില് കീഴടങ്ങി.2016 ഒക്ടോബര് 17ന് ഇയാളെ കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള് മേല്ക്കോടതിയെ സമീപിച്ചു.കഴിഞ്ഞ ദിവസമാണ് ഇയാളുടെ ഹര്ജി തള്ളി, ശിക്ഷ നടപ്പാക്കാന് കോടതി ഉത്തരവിട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില് സൂക്ഷിച്ചു! യുവാവിന് വധശിക്ഷ
https://bignewskerala.com/2019/07/06/wife-china/41643/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാതകത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് 15000 യുവാന് ചെലവാക്കി കൊലപാതകം ചെയ്തത് മറക്കാന് മറ്റൊരു യുവതിക്കൊപ്പം ഇയാള് യാത്രയും സംഘടിപ്പിച്ചു.ബീജിംഗ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രീസറിലൊളിപ്പിച്ച യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു.106 ദിവസമാണ് ഇയാള് ഭാര്യയുടെ മൃതദേഹം ഫ്രീസറിലൊളിപ്പിച്ചത്.ചൈനയിലാണ് സംഭവം.സു സിയോഡോങ്(30) എന്ന യുവാവിനെയാണ് ചൈനീസ് കോടതി വധശിക്ഷക്ക് വിധിച്ചത്.കൊലപാതകത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് 15000 യുവാന് ചെലവാക്കി കൊലപാതകം ചെയ്തത് മറക്കാന് മറ്റൊരു യുവതിക്കൊപ്പം ഇയാള് യാത്രയും സംഘടിപ്പിച്ചു.വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷമായിരുന്നു കൊലപാതകം.വസ്ത്ര വില്പന ശാലയിലെ ക്ലര്ക്ക് ആയിരുന്നു സൂ.ഭാര്യ യാങ് പ്രൈമറി സ്കൂള് ടീച്ചറും.കൊലപാതകം പുറത്തറിയാതിരിക്കാനായി ഭാര്യയുടെ സോഷ്യല് മീഡിയ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കള്ക്കും മാതാപിതാക്കള്ക്കും സന്ദേശമയക്കുകയും മറുപടി നല്കുകയും ചെയ്തിരുന്നു.ഒടുവില് ഭാര്യപിതാവിന്റെ ജന്മദിനാഘോഷത്തിന് ക്ഷണിച്ചപ്പോള് ഇയാളുടെ പദ്ധതികള് പൊളിഞ്ഞു.പിന്നീട് ഇയാള് പോലീസില് കീഴടങ്ങി.2016 ഒക്ടോബര് 17ന് ഇയാളെ കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള് മേല്ക്കോടതിയെ സമീപിച്ചു.കഴിഞ്ഞ ദിവസമാണ് ഇയാളുടെ ഹര്ജി തള്ളി, ശിക്ഷ നടപ്പാക്കാന് കോടതി ഉത്തരവിട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു ### Headline : ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില് സൂക്ഷിച്ചു! യുവാവിന് വധശിക്ഷ
395
വിഷയം എന്സിപി കുട്ടനാട്;കോണ്ഗ്രസ് തിരുമാനിച്ചു,സ്ഥാനാര്ത്ഥിയെ നിര്ദ്ദേശിച്ച് ചെന്നിത്തല! വെല്ലുവിളിച്ച് ജോസഫ് 26, 2020, 18:57 മഹാരാഷ്ട്രയില് പ്രതിപക്ഷ നേതാവിന്റെ പണി കൃത്യമായി എടുക്കണം...ഫട്നാവിസിനെ ട്രോളി ശിവസേന!! 25, 2020, 20:14 ബിജെപിക്ക് കനത്ത തിരിച്ചടി!! 4 നേതാക്കള് രാജിവെച്ചു, ഇനി മാഹാ വികാസ് അഘാഡിക്കൊപ്പമെന്ന് നേതാക്കള് 24, 2020, 17:34 ബിജെപിയുടെ ആ മോഹം പൂവണിയില്ല; പ്രചാരണം അസത്യമെന്ന് ശിവസേന, കോണ്-എന്സിപി സഖ്യം തുടരും 24, 2020, 17:04 ശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില് അധികാരം പിടിക്കാന് ബിജെപി, നീക്കങ്ങള് ശക്തം 22, 2020, 10:21 കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ, തോമസ് ചാണ്ടിയുടെ സഹോദരൻ സ്ഥാനാർത്ഥി? 21, 2020, 18:16 കുട്ടനാട് ഏറ്റെടുക്കും!! സ്ഥാനാര്ത്ഥിയെ ഉറപ്പിച്ച് കോണ്ഗ്രസ്? വെല്ലുവിളിയുമായി ജോസ് കെ മാണി 21, 2020, 17:50 ഞങ്ങള് അവരെ കാര്യങ്ങള് ബോധ്യപ്പെടുത്തും...എന്പിആറില് അനുനയ നീക്കത്തിന് പവാര്, ഉദ്ധവിനെ കാണും!! 18, 2020, 20:52 ഭീമ കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്ക്കാര് അന്വേഷിക്കും...ശരത് പവാറുമായി അനുനയത്തിന് ഉദ്ധവ്!! 18, 2020, 14:57 ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി! നാല് നേതാക്കള് രാജിവെച്ചു! തിരഞ്ഞെടുപ്പിന് തൊട്ട് മുന്പ് 18, 2020, 11:57 എല്ഗാര് പരിഷത്ത് കേസില് സമാന്തര അന്വേഷണം വേണമെന്ന് എന്സിപി, ഉദ്ധവിന് കുരുക്കിട്ട് പവാര്!! 17, 2020, 17:30 മഹാരാഷ്ട്രയില് നാടകീയത; ഉദ്ധവിനെതിരെ എന്സിപി, മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് ശരദ് പവാര്
എന്സിപി: Latest എന്സിപി
https://malayalam.oneindia.com/topic/%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF%E0%B4%AA%E0%B4%BF
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം എന്സിപി കുട്ടനാട്;കോണ്ഗ്രസ് തിരുമാനിച്ചു,സ്ഥാനാര്ത്ഥിയെ നിര്ദ്ദേശിച്ച് ചെന്നിത്തല! വെല്ലുവിളിച്ച് ജോസഫ് 26, 2020, 18:57 മഹാരാഷ്ട്രയില് പ്രതിപക്ഷ നേതാവിന്റെ പണി കൃത്യമായി എടുക്കണം...ഫട്നാവിസിനെ ട്രോളി ശിവസേന!! 25, 2020, 20:14 ബിജെപിക്ക് കനത്ത തിരിച്ചടി!! 4 നേതാക്കള് രാജിവെച്ചു, ഇനി മാഹാ വികാസ് അഘാഡിക്കൊപ്പമെന്ന് നേതാക്കള് 24, 2020, 17:34 ബിജെപിയുടെ ആ മോഹം പൂവണിയില്ല; പ്രചാരണം അസത്യമെന്ന് ശിവസേന, കോണ്-എന്സിപി സഖ്യം തുടരും 24, 2020, 17:04 ശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില് അധികാരം പിടിക്കാന് ബിജെപി, നീക്കങ്ങള് ശക്തം 22, 2020, 10:21 കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ, തോമസ് ചാണ്ടിയുടെ സഹോദരൻ സ്ഥാനാർത്ഥി? 21, 2020, 18:16 കുട്ടനാട് ഏറ്റെടുക്കും!! സ്ഥാനാര്ത്ഥിയെ ഉറപ്പിച്ച് കോണ്ഗ്രസ്? വെല്ലുവിളിയുമായി ജോസ് കെ മാണി 21, 2020, 17:50 ഞങ്ങള് അവരെ കാര്യങ്ങള് ബോധ്യപ്പെടുത്തും...എന്പിആറില് അനുനയ നീക്കത്തിന് പവാര്, ഉദ്ധവിനെ കാണും!! 18, 2020, 20:52 ഭീമ കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്ക്കാര് അന്വേഷിക്കും...ശരത് പവാറുമായി അനുനയത്തിന് ഉദ്ധവ്!! 18, 2020, 14:57 ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി! നാല് നേതാക്കള് രാജിവെച്ചു! തിരഞ്ഞെടുപ്പിന് തൊട്ട് മുന്പ് 18, 2020, 11:57 എല്ഗാര് പരിഷത്ത് കേസില് സമാന്തര അന്വേഷണം വേണമെന്ന് എന്സിപി, ഉദ്ധവിന് കുരുക്കിട്ട് പവാര്!! 17, 2020, 17:30 മഹാരാഷ്ട്രയില് നാടകീയത; ഉദ്ധവിനെതിരെ എന്സിപി, മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് ശരദ് പവാര് ### Headline : എന്സിപി: Latest എന്സിപി
396
ഫോട്ടോഗ്രാഫറിലൂടെ കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ ആദിവാസി ബാലൻ മണി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.വൻപരാജയമായ ഫോട്ടോഗ്രാഫർ പെട്ടിയിലായെങ്കിലും അതിലഭിനയിച്ച മണി മാധ്യമങ്ങൾക്ക് പ്രിയങ്കരനാണിന്നും.ഫോട്ടോഗ്രാഫറിനു ശേഷം സിനിമാരംഗത്തു നിന്ന് ആരും മണിയെ തിരിഞ്ഞു നോക്കിയിട്ടില്ല.എങ്കിലും മാധ്യമപ്രവർത്തകർ മണിക്കു പിന്നാലെയുണ്ട്.ഫോട്ടോഗ്രാഫറിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നേടിയ മണി തിരുവനന്തപുരത്തു വന്ന് അവാർഡ് വാങ്ങിയശേഷം വയനാടൻ കാടുകളിലേയ്ക്ക് മടങ്ങിപ്പോയതാണ്.അന്തർമുഖനായ ഈ ആദിവാസി ബാലന് പുറംലോകവുമായുള്ള സമ്പർക്കം സമ്മാനിച്ചത് കടുത്ത അപകർഷതാബോധവും ഏകാന്തതയുമാണ്.പഠിപ്പു നിർത്തി കാടിന്റെ ഏകാന്തതയിൽ അഭയം കണ്ടെത്തുന്ന മണിയെ ഈയിടെ ചില ചാനൽ പ്രവർത്തകർ പിന്തുടർന്നു.അപരിഷ്കൃതത്വത്തിന്റെ പുറന്തോടിനുള്ളിൽ പുറംലോകത്തു നിന്ന് ഒളിച്ചു ജീവിക്കാൻ വെമ്പുന്ന ഒരു തനി ആദിവാസി പയ്യനെയാണ് അവർക്ക് കാണാനായത്.അവൻ സിനിമയെയും അവാർഡിനെയുമൊക്കെ മനസിന്റെ പിന്നാമ്പുറത്തേയ്ക്ക് തള്ളിമാറ്റിക്കഴിഞ്ഞിരുന്നു.മണിയെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അതിന് സിനിമയിൽ മണിയുടെ രക്ഷകനായി വന്ന മോഹൻലാൽ തന്നെ മുൻകൈയ്യെടുക്കണമെന്നുമാണ് ഇപ്പോൾ ഉയരുന്ന മുറവിളി.പക്ഷെ സിനിമാലോകം ഇതൊന്നും അറിഞ്ഞ മട്ടുപോലും കാണിക്കുന്നില്ല.സിനിമയിൽ വന്നതുകൊണ്ട് പ്രതിഫലവും അവാർഡുമൊക്കെയായി നാല്പതിനായിരത്തോളം രൂപ മണിയുടെ പേരിലുള്ള ഫിക്സഡ് എക്കൗണ്ടിലുണ്ട്.എന്നാൽ കിട്ടുന്നതെല്ലാം കുടിച്ചു തുലയ്ക്കുന്ന ആദിവാസി ജീവിതത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ടാൽ ഈ പണം മണിക്ക് വിനാശകാരമായി മാറിയേക്കാം..അഭിപ്രായങ്ങൾ
സിനിമയിൽ നിന്ന് ബഹിഷ്കൃതനായ മണിക്ക് തുണ കാട്
http://www.puzha.com/blog/magazine-cini_vision-cinema1_dec4_07/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഫോട്ടോഗ്രാഫറിലൂടെ കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ ആദിവാസി ബാലൻ മണി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.വൻപരാജയമായ ഫോട്ടോഗ്രാഫർ പെട്ടിയിലായെങ്കിലും അതിലഭിനയിച്ച മണി മാധ്യമങ്ങൾക്ക് പ്രിയങ്കരനാണിന്നും.ഫോട്ടോഗ്രാഫറിനു ശേഷം സിനിമാരംഗത്തു നിന്ന് ആരും മണിയെ തിരിഞ്ഞു നോക്കിയിട്ടില്ല.എങ്കിലും മാധ്യമപ്രവർത്തകർ മണിക്കു പിന്നാലെയുണ്ട്.ഫോട്ടോഗ്രാഫറിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നേടിയ മണി തിരുവനന്തപുരത്തു വന്ന് അവാർഡ് വാങ്ങിയശേഷം വയനാടൻ കാടുകളിലേയ്ക്ക് മടങ്ങിപ്പോയതാണ്.അന്തർമുഖനായ ഈ ആദിവാസി ബാലന് പുറംലോകവുമായുള്ള സമ്പർക്കം സമ്മാനിച്ചത് കടുത്ത അപകർഷതാബോധവും ഏകാന്തതയുമാണ്.പഠിപ്പു നിർത്തി കാടിന്റെ ഏകാന്തതയിൽ അഭയം കണ്ടെത്തുന്ന മണിയെ ഈയിടെ ചില ചാനൽ പ്രവർത്തകർ പിന്തുടർന്നു.അപരിഷ്കൃതത്വത്തിന്റെ പുറന്തോടിനുള്ളിൽ പുറംലോകത്തു നിന്ന് ഒളിച്ചു ജീവിക്കാൻ വെമ്പുന്ന ഒരു തനി ആദിവാസി പയ്യനെയാണ് അവർക്ക് കാണാനായത്.അവൻ സിനിമയെയും അവാർഡിനെയുമൊക്കെ മനസിന്റെ പിന്നാമ്പുറത്തേയ്ക്ക് തള്ളിമാറ്റിക്കഴിഞ്ഞിരുന്നു.മണിയെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അതിന് സിനിമയിൽ മണിയുടെ രക്ഷകനായി വന്ന മോഹൻലാൽ തന്നെ മുൻകൈയ്യെടുക്കണമെന്നുമാണ് ഇപ്പോൾ ഉയരുന്ന മുറവിളി.പക്ഷെ സിനിമാലോകം ഇതൊന്നും അറിഞ്ഞ മട്ടുപോലും കാണിക്കുന്നില്ല.സിനിമയിൽ വന്നതുകൊണ്ട് പ്രതിഫലവും അവാർഡുമൊക്കെയായി നാല്പതിനായിരത്തോളം രൂപ മണിയുടെ പേരിലുള്ള ഫിക്സഡ് എക്കൗണ്ടിലുണ്ട്.എന്നാൽ കിട്ടുന്നതെല്ലാം കുടിച്ചു തുലയ്ക്കുന്ന ആദിവാസി ജീവിതത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ടാൽ ഈ പണം മണിക്ക് വിനാശകാരമായി മാറിയേക്കാം..അഭിപ്രായങ്ങൾ ### Headline : സിനിമയിൽ നിന്ന് ബഹിഷ്കൃതനായ മണിക്ക് തുണ കാട്
397
ഭുവനേശ്വര്: ലോക്സഭാ തിരഞ്ഞെടുപ്പില് 33 ശതമാനം സീറ്റുകളില് വനിതകളെ മല്സരിപ്പിക്കാന് ഒഡീഷ ഭരണകക്ഷിയായ ബിജെഡി തീരുമാനിച്ചു.സംസ്ഥാനത്തെ 21 മണ്ഡലങ്ങളിലാണ് ബിജെഡി മല്സരിക്കുന്നത്.ഇതില് 33 ശതമാനം സീറ്റുകള് വനിതകള്ക്ക് മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി നവീന് പട്നായിക് അറിയിച്ചു.സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ജില്ലയായ കേന്ദ്രപാറയില് വച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.തിരഞ്ഞെടുപ്പ് കമ്മീഷന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു നവീന് പട്നായികിന്റെ പ്രഖ്യാപനം.എന്നാല് നിയമസഭാ തിരഞ്ഞെടുപ്പില് സമാനമായ രീതിയില് വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.ബിജെപി മികച്ച വിജയം നേടാന് ലക്ഷ്യമിടുന്ന സംസ്ഥാനമാണ് ഒഡീഷ.എട്ട് സീറ്റില് വരെ ബിജെപി ജയിക്കുമെന്നാണ് പാര്ട്ടി പ്രതീക്ഷിക്കുന്നത്.2014ലെ തിരഞ്ഞെടുപ്പില് ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്.ബിഹാറിനെ ഇളക്കിമറിക്കാന് കോണ്ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറും മുന് മുഖ്യമന്ത്രി ബിജു പട്നായികിന്റെ സ്വപ്നമായിരുന്നു വനിതകള്ക്ക് പ്രാധാന്യം നല്കുക എന്നത്.അതാണിപ്പോള് സാക്ഷാത്കരിക്കപ്പെടുന്നത്.രാജ്യത്തിന് മൊത്തം തങ്ങളുടെ പാത പിന്തുടരാം.പഞ്ചായത്ത് ഭരണസമിതികളിലും സര്ക്കാര് ജോലികളിലും 33 ശതമാനം വനിതാ സംവരണം ആദ്യം നടപ്പാക്കിയത് ബിജു പട്നായിക് ആണെന്നും നവീന് പട്നായിക് എടുത്തുപറഞ്ഞു
ശതമാനം സീറ്റുകള് വനിതകള്ക്ക്; ചരിത്രമായി ബിജെഡി പ്രഖ്യാപനം, ഒഡീഷയില് വ്യത്യസ്ത ഒരുക്കം
https://malayalam.oneindia.com/news/india/bjd-to-field-33-women-in-lok-sabha-elections-says-naveen-patnaik-220892.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭുവനേശ്വര്: ലോക്സഭാ തിരഞ്ഞെടുപ്പില് 33 ശതമാനം സീറ്റുകളില് വനിതകളെ മല്സരിപ്പിക്കാന് ഒഡീഷ ഭരണകക്ഷിയായ ബിജെഡി തീരുമാനിച്ചു.സംസ്ഥാനത്തെ 21 മണ്ഡലങ്ങളിലാണ് ബിജെഡി മല്സരിക്കുന്നത്.ഇതില് 33 ശതമാനം സീറ്റുകള് വനിതകള്ക്ക് മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി നവീന് പട്നായിക് അറിയിച്ചു.സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ജില്ലയായ കേന്ദ്രപാറയില് വച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.തിരഞ്ഞെടുപ്പ് കമ്മീഷന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു നവീന് പട്നായികിന്റെ പ്രഖ്യാപനം.എന്നാല് നിയമസഭാ തിരഞ്ഞെടുപ്പില് സമാനമായ രീതിയില് വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.ബിജെപി മികച്ച വിജയം നേടാന് ലക്ഷ്യമിടുന്ന സംസ്ഥാനമാണ് ഒഡീഷ.എട്ട് സീറ്റില് വരെ ബിജെപി ജയിക്കുമെന്നാണ് പാര്ട്ടി പ്രതീക്ഷിക്കുന്നത്.2014ലെ തിരഞ്ഞെടുപ്പില് ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്.ബിഹാറിനെ ഇളക്കിമറിക്കാന് കോണ്ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറും മുന് മുഖ്യമന്ത്രി ബിജു പട്നായികിന്റെ സ്വപ്നമായിരുന്നു വനിതകള്ക്ക് പ്രാധാന്യം നല്കുക എന്നത്.അതാണിപ്പോള് സാക്ഷാത്കരിക്കപ്പെടുന്നത്.രാജ്യത്തിന് മൊത്തം തങ്ങളുടെ പാത പിന്തുടരാം.പഞ്ചായത്ത് ഭരണസമിതികളിലും സര്ക്കാര് ജോലികളിലും 33 ശതമാനം വനിതാ സംവരണം ആദ്യം നടപ്പാക്കിയത് ബിജു പട്നായിക് ആണെന്നും നവീന് പട്നായിക് എടുത്തുപറഞ്ഞു ### Headline : ശതമാനം സീറ്റുകള് വനിതകള്ക്ക്; ചരിത്രമായി ബിജെഡി പ്രഖ്യാപനം, ഒഡീഷയില് വ്യത്യസ്ത ഒരുക്കം
398
ദില്ലി: കോണ്ഗ്രസ് അധ്യക്ഷന് ആരായിരിക്കുമെന്ന കാര്യത്തില് അഭ്യൂഹങ്ങള് കത്തിപ്പടരുകയാണ്.എന്നാണ് തിരഞ്ഞെടുപ്പ് നടക്കുക എന്നതില് പോലും കാര്യമായ റിപ്പോര്ട്ടുകള് വന്നിട്ടില്ല.രാഹുല് ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതോടെ പലരും ആ സ്ഥാനം ഏറ്റെടുക്കാന് മടിക്കുകയാണ്.മുതിര്ന്ന നേതാക്കള് പോലും രാഹുലിന്റെ അഭാവത്തില് അധ്യക്ഷ സ്ഥാനം നേടാന് ആഗ്രഹിക്കുന്നില്ല.യുവനേതാക്കളില് ചിലര്ക്ക് മാത്രമാണ് കുറച്ചെങ്കിലും അധ്യക്ഷ സ്ഥാനത്തിന് ആഗ്രഹമുള്ളത്.എന്നാല് പാര്ലമെന്റ് സെഷന് അവസാനിക്കുമ്പോള് കോണ്ഗ്രസിന്റെ വര്ക്കിംഗ് കമ്മിറ്റി ചേരുമെന്ന് അറിയിച്ചിരിക്കുകയാണ് പാര്ട്ടി വക്താവ് രണ്ദീപ് സുര്ജേവാല.ഇതോടെ ദിവസങ്ങള്ക്കുള്ളില് അധ്യക്ഷനെ കണ്ടെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.അവസാന റൗണ്ടില് പ്രിയങ്ക ഗാന്ധിയുടെ പേരാണ് ഉള്ളത്.എന്നാല് തന്റെ പേര് അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് നേതൃത്വത്തിനോട് പ്രിയങ്ക നിര്ദേശിച്ചിരിക്കുന്നത്.അതേസമയം പ്രിയങ്കയുടെ നിര്ദേശങ്ങള് വന്നതോടെ കോണ്ഗ്രസില് ചെറിയൊരു ആശങ്കയും ആരംഭിച്ചിട്ടുണ്ട്.എത്രയും പെട്ടെന്ന് അധ്യക്ഷനെ കണ്ടെത്തുന്ന കാര്യം ചിലപ്പോള് ഇനി വൈകാനും സാധ്യതയുണ്ട്.ജോതിരാദിത്യ സിന്ധ്യ, സച്ചിന് പൈലറ്റ്, എന്നിവരാണ് പാര്ട്ടിയിലെ അറിയപ്പെടുന്ന യുവനേതാക്കള്.ജിതിന് പ്രസാദയും ഇക്കൂട്ടത്തിലുണ്ട്.യുവനേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യവും.എന്നാല് ഇവര് ഇതുവരെ അധ്യക്ഷ സ്ഥാനത്തേക്ക് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.അതേസമയം പാര്ലമെന്റ് സെഷന് ശേഷം വര്ക്കിംഗ് കമ്മിറ്റി തീരുമാനിച്ചത് എല്ലാ തിരക്കുകള് അവസാനിക്കട്ടെയെന്ന് കരുതിയാണ്.രാഹുല് വര്ക്കിംഗ് കമ്മിറ്റിയില് പങ്കെടുക്കുകയും, പുതിയ അധ്യക്ഷന് വേണ്ട നിര്ദേശങ്ങള് നല്കുകയും ചെയ്യും.എന്നാല് ഇതുവരെ കൃത്യമായ തീയ്യതി വര്ക്കിംഗ് കമ്മിറ്റിക്കായി തീരുമാനിച്ചിട്ടില്ലെന്ന് സുര്ജേവാല പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലെ ജനറല് സെക്രട്ടറിമാരുമായും നേതാക്കളുമായും സുര്ജേവാല ചര്ച്ച നടത്തിയിട്ടുണ്ട്.രാജീവ് ഗാന്ധി 75ാം പിറന്നാള് ദിനാഘോഷങ്ങളാണ് പാര്ട്ടിയുടെ ഇപ്പോഴത്തെ അജണ്ട
കോണ്ഗ്രസ് അധ്യക്ഷന് എപ്പോഴുണ്ടാകും... ആരായിരിക്കും, സുര്ജേവാലയുടെ മറുപടി ഇങ്ങനെ
https://malayalam.oneindia.com/news/india/congress-working-committee-after-parliament-session-230963.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കോണ്ഗ്രസ് അധ്യക്ഷന് ആരായിരിക്കുമെന്ന കാര്യത്തില് അഭ്യൂഹങ്ങള് കത്തിപ്പടരുകയാണ്.എന്നാണ് തിരഞ്ഞെടുപ്പ് നടക്കുക എന്നതില് പോലും കാര്യമായ റിപ്പോര്ട്ടുകള് വന്നിട്ടില്ല.രാഹുല് ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതോടെ പലരും ആ സ്ഥാനം ഏറ്റെടുക്കാന് മടിക്കുകയാണ്.മുതിര്ന്ന നേതാക്കള് പോലും രാഹുലിന്റെ അഭാവത്തില് അധ്യക്ഷ സ്ഥാനം നേടാന് ആഗ്രഹിക്കുന്നില്ല.യുവനേതാക്കളില് ചിലര്ക്ക് മാത്രമാണ് കുറച്ചെങ്കിലും അധ്യക്ഷ സ്ഥാനത്തിന് ആഗ്രഹമുള്ളത്.എന്നാല് പാര്ലമെന്റ് സെഷന് അവസാനിക്കുമ്പോള് കോണ്ഗ്രസിന്റെ വര്ക്കിംഗ് കമ്മിറ്റി ചേരുമെന്ന് അറിയിച്ചിരിക്കുകയാണ് പാര്ട്ടി വക്താവ് രണ്ദീപ് സുര്ജേവാല.ഇതോടെ ദിവസങ്ങള്ക്കുള്ളില് അധ്യക്ഷനെ കണ്ടെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.അവസാന റൗണ്ടില് പ്രിയങ്ക ഗാന്ധിയുടെ പേരാണ് ഉള്ളത്.എന്നാല് തന്റെ പേര് അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് നേതൃത്വത്തിനോട് പ്രിയങ്ക നിര്ദേശിച്ചിരിക്കുന്നത്.അതേസമയം പ്രിയങ്കയുടെ നിര്ദേശങ്ങള് വന്നതോടെ കോണ്ഗ്രസില് ചെറിയൊരു ആശങ്കയും ആരംഭിച്ചിട്ടുണ്ട്.എത്രയും പെട്ടെന്ന് അധ്യക്ഷനെ കണ്ടെത്തുന്ന കാര്യം ചിലപ്പോള് ഇനി വൈകാനും സാധ്യതയുണ്ട്.ജോതിരാദിത്യ സിന്ധ്യ, സച്ചിന് പൈലറ്റ്, എന്നിവരാണ് പാര്ട്ടിയിലെ അറിയപ്പെടുന്ന യുവനേതാക്കള്.ജിതിന് പ്രസാദയും ഇക്കൂട്ടത്തിലുണ്ട്.യുവനേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യവും.എന്നാല് ഇവര് ഇതുവരെ അധ്യക്ഷ സ്ഥാനത്തേക്ക് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.അതേസമയം പാര്ലമെന്റ് സെഷന് ശേഷം വര്ക്കിംഗ് കമ്മിറ്റി തീരുമാനിച്ചത് എല്ലാ തിരക്കുകള് അവസാനിക്കട്ടെയെന്ന് കരുതിയാണ്.രാഹുല് വര്ക്കിംഗ് കമ്മിറ്റിയില് പങ്കെടുക്കുകയും, പുതിയ അധ്യക്ഷന് വേണ്ട നിര്ദേശങ്ങള് നല്കുകയും ചെയ്യും.എന്നാല് ഇതുവരെ കൃത്യമായ തീയ്യതി വര്ക്കിംഗ് കമ്മിറ്റിക്കായി തീരുമാനിച്ചിട്ടില്ലെന്ന് സുര്ജേവാല പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലെ ജനറല് സെക്രട്ടറിമാരുമായും നേതാക്കളുമായും സുര്ജേവാല ചര്ച്ച നടത്തിയിട്ടുണ്ട്.രാജീവ് ഗാന്ധി 75ാം പിറന്നാള് ദിനാഘോഷങ്ങളാണ് പാര്ട്ടിയുടെ ഇപ്പോഴത്തെ അജണ്ട ### Headline : കോണ്ഗ്രസ് അധ്യക്ഷന് എപ്പോഴുണ്ടാകും... ആരായിരിക്കും, സുര്ജേവാലയുടെ മറുപടി ഇങ്ങനെ
399
ഓടെ ഓരോ വര്ഷവും കീമോതെറാപ്പി ചെയ്യുന്നവരുടെ എണ്ണം 1.5 കോടി വീതം വര്ദ്ധിക്കുമെന്നാണ് പഠനം പറയുന്നത്.അത്രമാത്രം ക്യാന്സര് ബാധിതരുടെ എണ്ണം നാള്ക്കുനാള് വര്ധിക്കുകയാണ്.കീമോതെറാപ്പി ചെയ്താല് തലമുടി കൊഴിയുന്നത് ക്യാന്സര് രോഗികളുടെ പ്രധാനപ്രശ്നങ്ങളിലൊന്നാണ്.എന്നാല് ഇതിനെ പ്രതിരോധിക്കാന് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷകര്.മാഞ്ചസ്റ്ററിലെ സെന്റര് ഫോര് ഡെര്മിറ്റോളജി റിസേര്ച്ചില് നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.ക്യാന്സര് ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകള് എങ്ങനെ ഹെയര് ഫോളിക്കുകളെ തകരാറിലാക്കുന്നു എന്നും ഇത് എങ്ങനെ തലമുടി കൊഴിയുന്നതിലേക്ക് എത്തിക്കുന്നുവെന്നും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളുമാണ് ഇന്ത്യന് വംശജനടങ്ങിയ ഗവേഷണസംഘം പഠനവിധേയമാക്കിയിരിക്കുന്നത്.ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സി.ഡി.കെ4/6 എന്ന മരുന്നിന്റെ ഘടകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.കോശവിഭജനം തടയാനുള്ള മരുന്നാണ് സി.ഡി.കെ4/6.ക്യാന്സര് കോശങ്ങള് വിഭജിച്ച് ശരീരമാകെ വ്യാപിക്കുന്നത് തടയലാണ് സി.ഡി.കെ4/6-യുടെ ധര്മം.എന്നാല് സി.ഡി.കെ4/6 യുടെ നിയന്ത്രിത ഉപയോഗത്തിലൂടെ മുടിനാരുകള്ക്കു ദോഷം വരുത്താതെ കോശവിഭജനം എങ്ങനെ തടയാമെന്നാണ് പ്രൊഫ.റാല്ഫ് പോസിന്റെ നേതൃത്വത്തിലുള്ള പഠനം പറയുന്നത്.തലമുടി വളരുന്ന രോമകൂപഗ്രന്ഥികളിലെ കോശവിഭജനം തടയാനും നിയന്ത്രിക്കാനും കഴിയുന്ന മരുന്നുകളുടെ കണ്ടെത്തലിലേക്കാണ് തങ്ങളുടെ പഠനം വഴിയൊരിക്കിയതെന്നും പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫ.റാല്ഫ് പറയുന്നു.തുടക്കത്തില് വിപരീതഫലം ഉണ്ടാക്കുമെങ്കിലും ഇത് ഫലപ്രദമാണെന്നാണ് ഗവേഷകസംഘം പറയുന്നത്
കീമോതെറാപ്പിക്ക് ശേഷമുള്ള മുടികൊഴിച്ചിൽ തടയാൻ കണ്ടെത്തലുമായി ഗവേഷണസംഘം
https://www.malayalamexpress.in/archives/806369/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഓടെ ഓരോ വര്ഷവും കീമോതെറാപ്പി ചെയ്യുന്നവരുടെ എണ്ണം 1.5 കോടി വീതം വര്ദ്ധിക്കുമെന്നാണ് പഠനം പറയുന്നത്.അത്രമാത്രം ക്യാന്സര് ബാധിതരുടെ എണ്ണം നാള്ക്കുനാള് വര്ധിക്കുകയാണ്.കീമോതെറാപ്പി ചെയ്താല് തലമുടി കൊഴിയുന്നത് ക്യാന്സര് രോഗികളുടെ പ്രധാനപ്രശ്നങ്ങളിലൊന്നാണ്.എന്നാല് ഇതിനെ പ്രതിരോധിക്കാന് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷകര്.മാഞ്ചസ്റ്ററിലെ സെന്റര് ഫോര് ഡെര്മിറ്റോളജി റിസേര്ച്ചില് നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.ക്യാന്സര് ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകള് എങ്ങനെ ഹെയര് ഫോളിക്കുകളെ തകരാറിലാക്കുന്നു എന്നും ഇത് എങ്ങനെ തലമുടി കൊഴിയുന്നതിലേക്ക് എത്തിക്കുന്നുവെന്നും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളുമാണ് ഇന്ത്യന് വംശജനടങ്ങിയ ഗവേഷണസംഘം പഠനവിധേയമാക്കിയിരിക്കുന്നത്.ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സി.ഡി.കെ4/6 എന്ന മരുന്നിന്റെ ഘടകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.കോശവിഭജനം തടയാനുള്ള മരുന്നാണ് സി.ഡി.കെ4/6.ക്യാന്സര് കോശങ്ങള് വിഭജിച്ച് ശരീരമാകെ വ്യാപിക്കുന്നത് തടയലാണ് സി.ഡി.കെ4/6-യുടെ ധര്മം.എന്നാല് സി.ഡി.കെ4/6 യുടെ നിയന്ത്രിത ഉപയോഗത്തിലൂടെ മുടിനാരുകള്ക്കു ദോഷം വരുത്താതെ കോശവിഭജനം എങ്ങനെ തടയാമെന്നാണ് പ്രൊഫ.റാല്ഫ് പോസിന്റെ നേതൃത്വത്തിലുള്ള പഠനം പറയുന്നത്.തലമുടി വളരുന്ന രോമകൂപഗ്രന്ഥികളിലെ കോശവിഭജനം തടയാനും നിയന്ത്രിക്കാനും കഴിയുന്ന മരുന്നുകളുടെ കണ്ടെത്തലിലേക്കാണ് തങ്ങളുടെ പഠനം വഴിയൊരിക്കിയതെന്നും പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫ.റാല്ഫ് പറയുന്നു.തുടക്കത്തില് വിപരീതഫലം ഉണ്ടാക്കുമെങ്കിലും ഇത് ഫലപ്രദമാണെന്നാണ് ഗവേഷകസംഘം പറയുന്നത് ### Headline : കീമോതെറാപ്പിക്ക് ശേഷമുള്ള മുടികൊഴിച്ചിൽ തടയാൻ കണ്ടെത്തലുമായി ഗവേഷണസംഘം
400
തൃശൂര്: മൂന്നാറില് ഭൂമി കൈയ്യേറ്റം നടത്തിയവരെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുകയാണെന്ന് പിടി തോമസ് എംഎല്എ.സിപിഎം നേതാവും ദേവികപളം എംഎല്എയുമായ എസ് രാജേന്ദ്രനേയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവായ ഇടുക്കി എംപി ജോയ്സ് ജോര്ജിനെയും സംരക്ഷിച്ചുവെന്നാണ് പിടി തോമസ് എംഎല്എയുടെ ആരോപണം.എംഎല്എ നഗ്നമായ കൈയ്യേറ്റമാണ് നടത്തിയതെന്ന് നിവേദിത പ ഹരന്റെ റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്.ജനപ്രതിനിധികള് കൈയ്യേറ്റം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.മധേക്കര് റിപ്പോര്ട്ടില് പരാമര്ശിച്ചവരെ ഒഴിവാക്കിയതിനെ സംബന്ധിച്ച് മന്ത്രി എകെ ബാലന് മറുപടി പറയണമെന്നും പിടി തോമസ് എംഎല്എ പറഞ്ഞു.ദേവികുളം പോലീസ് സ്റ്റേഷന് എംപിക്കെതിരെ 2015ല് ദേവികുളം പോലീസ് സ്റ്റേഷനില് എട്ട് എഫ്ഐആര് ഉണ്ട്.ഹൈക്കോടതി സിംഗിള്, ഡിവിഷന് ബഞ്ചുകളില് കേസുമുണ്ടെന്ന് പിടി തോമസ് എംഎല്എ ആരോപിക്കുന്നു.കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു വലിയൊരു ഭൂമാഫിയയാണ് കൈയ്യേറ്റത്തിന് പിന്നിലുള്ളത്.മന്ത്രി എംഎം മണി കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കൈകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.വിഎസ് അച്യുതാനന്ദന് ഭൂമി കൈയ്യേറ്റത്തിനെതിരെ സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് സ്വീകരിച്ചിട്ടുള്ള നിലപാടിനെ സ്വാഗതം ചെയ്യുന്നു.എന്നാല് എംപിയുടെയും എംഎല്എയുടെയും സ്ഥലം സന്ദര്ശിക്കാത്തത് അദ്ദേഹത്തിന്റെ ആത്മാര്ത്ഥതയില് സംശയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നടപടി വേണം ഏത് മണികെട്ടിയവന് പറഞ്ഞാലും വേണ്ടിയില്ല മൂന്നാറില് നഗ്നമായ കൈയ്യേറ്റം നടന്നിട്ടുണ്ട്.കോണ്ഗ്രസിന്റെ ആളുകള് കൈയ്യേറ്റം നടത്തിയിട്ടുണ്ടെങ്കിലും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു
മൂന്നാറില് നഗ്നമായ കൈയ്യേറ്റം നടന്നിട്ടുണ്ട്;കോണ്ഗ്രസുകാരായാലും നടപടി വേണമെന്ന് പിടി തോമസ് എംഎല്എ
https://malayalam.oneindia.com/news/kerala/pt-thomas-mla-comments-on-munnar-issue-168104.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശൂര്: മൂന്നാറില് ഭൂമി കൈയ്യേറ്റം നടത്തിയവരെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുകയാണെന്ന് പിടി തോമസ് എംഎല്എ.സിപിഎം നേതാവും ദേവികപളം എംഎല്എയുമായ എസ് രാജേന്ദ്രനേയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവായ ഇടുക്കി എംപി ജോയ്സ് ജോര്ജിനെയും സംരക്ഷിച്ചുവെന്നാണ് പിടി തോമസ് എംഎല്എയുടെ ആരോപണം.എംഎല്എ നഗ്നമായ കൈയ്യേറ്റമാണ് നടത്തിയതെന്ന് നിവേദിത പ ഹരന്റെ റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്.ജനപ്രതിനിധികള് കൈയ്യേറ്റം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.മധേക്കര് റിപ്പോര്ട്ടില് പരാമര്ശിച്ചവരെ ഒഴിവാക്കിയതിനെ സംബന്ധിച്ച് മന്ത്രി എകെ ബാലന് മറുപടി പറയണമെന്നും പിടി തോമസ് എംഎല്എ പറഞ്ഞു.ദേവികുളം പോലീസ് സ്റ്റേഷന് എംപിക്കെതിരെ 2015ല് ദേവികുളം പോലീസ് സ്റ്റേഷനില് എട്ട് എഫ്ഐആര് ഉണ്ട്.ഹൈക്കോടതി സിംഗിള്, ഡിവിഷന് ബഞ്ചുകളില് കേസുമുണ്ടെന്ന് പിടി തോമസ് എംഎല്എ ആരോപിക്കുന്നു.കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു വലിയൊരു ഭൂമാഫിയയാണ് കൈയ്യേറ്റത്തിന് പിന്നിലുള്ളത്.മന്ത്രി എംഎം മണി കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കൈകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.വിഎസ് അച്യുതാനന്ദന് ഭൂമി കൈയ്യേറ്റത്തിനെതിരെ സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് സ്വീകരിച്ചിട്ടുള്ള നിലപാടിനെ സ്വാഗതം ചെയ്യുന്നു.എന്നാല് എംപിയുടെയും എംഎല്എയുടെയും സ്ഥലം സന്ദര്ശിക്കാത്തത് അദ്ദേഹത്തിന്റെ ആത്മാര്ത്ഥതയില് സംശയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നടപടി വേണം ഏത് മണികെട്ടിയവന് പറഞ്ഞാലും വേണ്ടിയില്ല മൂന്നാറില് നഗ്നമായ കൈയ്യേറ്റം നടന്നിട്ടുണ്ട്.കോണ്ഗ്രസിന്റെ ആളുകള് കൈയ്യേറ്റം നടത്തിയിട്ടുണ്ടെങ്കിലും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു ### Headline : മൂന്നാറില് നഗ്നമായ കൈയ്യേറ്റം നടന്നിട്ടുണ്ട്;കോണ്ഗ്രസുകാരായാലും നടപടി വേണമെന്ന് പിടി തോമസ് എംഎല്എ