text
stringlengths
496
215k
അമേരിക്കൻ റാപ്പറായ ജശെഹ്‌ ഡ്വെയ്ൻ റിക്കാർഡോ ഓൺഫ്രോയ് ജൂൺ 18 ന് ഫ്ലോറിഡയിലെ ഡീർഫീൽഡ് ബീച്ചിൽ ഒരു മോട്ടോർ സൈക്കിൾ ഡീലർഷിപ്പ് പുറത്തുവെച്ച് വെടിയേറ്റ് മരിച്ചിരുന്നു September 30, 2018 in Variety അമേരിക്കൻ റാപ്പറായ ജശെഹ്‌ ഡ്വെയ്ൻ റിക്കാർഡോ ഓൺഫ്രോയ് ജൂൺ 18 ന് ഫ്ലോറിഡയിലെ ഡീർഫീൽഡ് ബീച്ചിൽ ഒരു മോട്ടോർ സൈക്കിൾ ഡീലർഷിപ്പ് പുറത്തുവെച്ച് രണ്ടു തോക്കുധാരികളാൽ വെടിയേറ്റ് മരിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട നാലു പേരെ അമേരിക്ക പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ പ്രോസിക്യൂഷൻ റാപ്പർ വെടികൊണ്ട് മരിക്കുന്ന വീഡിയോ പുറത്തുവിട്ടു. പൊതുജനങ്ങൾക്ക് വേണ്ടി ആദ്യമായി പ്രത്യക്ഷപ്പെട്ട റെക്കോർഡ് ചെയ്ത വീഡിയോയിൽ ഡ്വെയ്ൻ എങ്ങനെ ആണ് വെടികൊണ്ട് മരിച്ചതെന്ന് വ്യക്തമായി കാണാൻ സാധിക്കും. മോട്ടോർ സൈക്കിൾ ഡീലർഷിപ്പ് ഷോപ്പിനു ഉള്ളിലെ ക്ലിപ്പിൽ ഡ്വെയ്ൻ ഒരു അറ്റൻഡന്റിനോട് സംസാരിച്ചു നിക്കുമ്പോൾ രണ്ടു പേർ അയാളെ കുരിശ് ചെയ്തു പോകുന്നതും മാസ്ക്കുകൾ വാങ്ങുന്നതും കാണാൻ സാധിക്കും. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
Home News Forthcoming Programs External Links SKSSF Institutions Online Classes Samastha Gallery Downloads Contact Us Follow Us ▼ ത്വലബ തർബിയ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു മലപ്പുറം : മതവിദ്യ നാളേക്ക് നന്മക്ക് എന്ന പ്രമേയത്തിൽ ഏപ്രിൽ പത്ത് മുതൽ മെയ് പത്ത് വരെ എസ്‌ കെ എസ്‌ എസ്‌ എഫ് ത്വലബാ വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'ത്വലബ തർബിയ' മതവിദ്യാഭ്യാസ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. തർബിയ ഡെ ആചരണം, അഡ്മിഷൻ സഹായങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്കുകൾ, ''വേ റ്റു പാരഡൈസ് എന്ന പേരിൽ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ഓറിയന്റേഷൻ ക്ലാസുകൾ, മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. സെക്രട്ടറിയേറ്റ് ഇൻ ചാർജ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സൈഫുൽ അമീൻ കിടങ്ങഴി, ഹാഫിള് ഇർഷാദ് ഉപ്പള, ഷഫീഖ് എടക്കനാട്, റാഫി മുവാറ്റുപുഴ, മുനവ്വിർ കല്ലൂരാവി, മുസ്തഫ മാണിയൂർ, സംജീദ് കാളാട്, മുസമ്മിൽ കരുനാഗപ്പള്ളി, ഫള്ലു റഹ്മാൻ തിരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. ത്വലബ തർബിയ മതവിദ്യാഭ്യാസ ക്യാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.
E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration... അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ അസോസിയേഷൻ -FEDERATION OF I.T. EMPLOYEES (FITE) രൂപീകരിച്ചു E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration... അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ അസോസിയേഷൻ -FEDERATION OF I.T. EMPLOYEES (FITE) രൂപീകരിച്ചു E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration... അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ അസോസിയേഷൻ -FEDERATION OF I.T. EMPLOYEES (FITE) രൂപീകരിച്ചു ഗ്രാന്റ് ഇന്‍ എയ്ഡ് ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു കേരളത്തിലെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്റ് എസ്റ്റാബ്ലിഷ്മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന് 2020-2021 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റ് ഇന്‍ എയ്ഡ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15 ന് വൈകുന്നേരം അഞ്ചു വരെ. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. നിശ്ചിത തീയതി കഴിഞ്ഞതും നിബന്ധനകള്‍ പാലിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഉത്തമരായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നായിരുന്നു ബാര്‍ത്തലോ ലോംഗോയുടെ ജനനം. 1841 ഫെബ്രുവരി 11-ന് ഇറ്റലിയില്‍ ജനിച്ച അദ്ദേഹത്തെ ജപമാല ചൊല്ലുവാനും ദരിദ്രരെ സഹായിക്കാനും അമ്മ ചെറുപ്പത്തില്‍ തന്നെ അഭ്യസിപ്പിച്ചു. എന്നാല്‍ യൗവനകാലഘട്ടമായപ്പോഴേക്കും വിശ്വാസമുപേക്ഷിച്ച ബാര്‍ത്തലോ ഒരു സാത്താനിക പുരോഹിതനായി മാറി. ബാര്‍ത്തലോയുടെ പത്താമത്തെ വയസില്‍ സംഭവിച്ച അമ്മയുടെ മരണമാണ് വിശ്വാസത്തില്‍നിന്നകലാന്‍ കാരണമായത്. ഇറ്റലിയില്‍ അക്കാലത്ത് സജീവമായിരുന്ന കത്തോലിക്ക വിശ്വാസത്തിനെതിരായ ദേശീയ പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം വിശ്വാസത്യാഗത്തിലേക്ക് മാത്രമല്ല സാത്താന്‍ ആരാധനയിലേക്കും അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു. സന്തോഷവും സമാധാനവും പ്രതീക്ഷിച്ചുകൊണ്ട് സാത്താനാരാധകരുടെ പുരോഹിതനായി മാറിയ ബാര്‍ത്തലോയുടെ ജീവിതത്തില്‍ അതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചത്. ആത്മീയവും വൈകാരികവും മാനസികവുമായ അസ്വസ്ഥതകള്‍ അദ്ദേഹത്തെ പിടികൂടി. സാത്താനുമായുള്ള ചങ്ങാത്തം ബോധപൂര്‍വം തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? എന്നാല്‍ ദൈവത്തിന്റെ അനന്തമായ പരിപാലനയാല്‍ ഫാ. ആല്‍ബര്‍ട്ടോ റേഡന്റ എന്നൊരു ഡൊമിനിക്കന്‍ വൈദികന്റെ പക്കലാണ് പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ബാര്‍ത്തലോയുടെ യാത്ര അവസാനിച്ചത്. ദൈവമാതൃഭക്തനായ ആ വൈദികന്റെ സഹായത്താല്‍ ബാര്‍ത്തലോ മാനസാന്തരപ്പെട്ട് ആഴമായ അനുതാപത്തോടെ കുമ്പസാരം നടത്തി സഭയിലേക്ക് തിരിച്ചുവന്നു. സാത്താന്‍ ആരാധകരുടെ ഒരു കൂട്ടായ്മയില്‍ ചെന്ന് അവരുടെ തെറ്റുകള്‍ ഓര്‍മിപ്പിക്കുകയും സത്യവിശ്വാസത്തിലേക്ക് മടങ്ങിവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുവാന്‍ തക്കവിധമുള്ള തീക്ഷ്ണത ബാര്‍ത്തലോയില്‍ നിറഞ്ഞു. അഭിഭാഷകനായി ജോലി ചെയ്തിരുന്ന ബാര്‍ത്തലോ മാനസാന്തരാനുഭവത്തില്‍ വന്നതിനെ തുടര്‍ന്ന് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായി ബ്രദര്‍ റൊസാരിയോ എന്ന പേര് സ്വീകരിച്ചു. സാത്താന്റെ മതം തെറ്റുകളുടെ ഒരു വലയാണെന്നും താന്‍ അത് ഉപേക്ഷിച്ചതായും യുവജനകൂട്ടായ്മകളില്‍ കടന്നു ചെന്ന് ബാര്‍ത്തലോ സാക്ഷ്യം നല്‍കി. ഫാ. റേഡന്റയുടെ നിര്‍ദേശപ്രകാരം തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി അദ്ദേഹം രോഗികളെയും ദരിദ്രരെയും ശുശ്രൂഷിക്കാനാരംഭിച്ചു. ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍… ഒരിക്കല്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി പോംപൈ എന്ന നഗരത്തിലേക്ക് അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതായി വന്നു. അസാന്മാര്‍ഗികതയിലും അന്ധവിശ്വാസങ്ങളിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന അവിടുത്തെ ജനങ്ങളുടെ ആത്മീയ ശോചനീയാവസ്ഥ അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു. തന്റെ ഭൂതകാലജീവിതത്തെക്കുറിച്ചുള്ള കുറ്റബോധം ഈ കാഴ്ച അദ്ദേഹത്തില്‍ ജനിപ്പിച്ചു. അതിനെക്കുറിച്ച് ബാര്‍ത്തലോ ഇപ്രകാരം പറയുന്നു- ”ഒരിക്കല്‍ പോംപൈ നഗരത്തിന് സമീപമുള്ള അര്‍പായിയ എന്ന സ്ഥലത്തെ വയലില്‍കൂടി നടക്കുമ്പോള്‍ സാത്താന്റെ പുരോഹിതനായ എന്റെ പൂര്‍വകാലത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. അതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ഫാ. ആല്‍ബര്‍ട്ടോ പറഞ്ഞിരുന്നെങ്കിലും അതിനെ അതിജീവിക്കുവാന്‍ എനിക്ക് സാധിച്ചില്ല. ക്രിസ്തുവിന്റെ പൗരോഹിത്യം നിത്യമായിരിക്കുന്നതുപോലെ സാത്താന്റെ പൗരോഹിത്യവും നിത്യമായിരിക്കുമോ എന്ന ഭീതി എന്നില്‍ നിറഞ്ഞു. ഒരുപക്ഷേ ഇപ്പോഴും സാത്താന്റെ അടിമയായിരിക്കുമെന്നും സാത്താന്‍ എന്നെ നരകത്തില്‍ കാത്തിരിപ്പുണ്ടാവുമെന്നുമുള്ള ഭയം എന്നെ കീഴ്‌പ്പെടുത്തി. നിരാശയില്‍ അകപ്പെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങിയ എന്റെ കാതുകളില്‍ പെട്ടന്ന് വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ അമ്മ നല്‍കിയ വാഗ്ദാനം മുഴങ്ങി- ‘ജപമാല പ്രചരിപ്പിക്കുന്ന വ്യക്തി ഒരിക്കലും നശിച്ചുപോവുകയില്ല.’ ജപമാലഭക്തി പ്രചരിപ്പിക്കാതെ ഞാന്‍ ഈ ലോകം വിട്ടുപോവുകയില്ല എന്നും അങ്ങനെ ഞാന്‍ രക്ഷിക്കപ്പെടുമെന്നും ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ആ നിമിഷത്തില്‍ ത്രികാലജപം ചൊല്ലുന്നതിനായുള്ള ദൈവാലയ മണി മുഴങ്ങി. സ്വര്‍ഗം എന്റെ തീരുമാനത്തിന് നല്‍കിയ കയ്യൊപ്പായിരുന്നു അത്.” ബാര്‍ത്തലോയുടെ ഭയത്തിനും നിരാശക്കും സ്വര്‍ഗം നല്‍കിയ മരുന്നായിരുന്നു ജപമാലഭക്തി. മറിയത്തോടുള്ള വണക്കവും സ്‌നേഹവും പ്രചരിപ്പിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു തുടര്‍ന്നുള്ള ആ ജീവിതം. സാത്താനുമായുള്ള ബന്ധം എന്നേക്കും അവസാനിപ്പിക്കുന്നതിനുള്ള ഉപകരണമായി അദ്ദേഹത്തിന് ജപമാല മാറി. ആദ്യമായി പോംപൈയിലെ ജനങ്ങളെയാണ് ബാര്‍ത്തലോ ജപമാല ചൊല്ലുവാന്‍ പഠിപ്പിച്ചത്. 1873-ല്‍ അദ്ദേഹം പോംപൈയില്‍ സംഗീതവും മത്സരങ്ങളും വെടിക്കെട്ടും ഉള്‍പ്പെടുത്തിക്കൊണ്ട് ആഘോഷകരമായ ഒരു ജപമാല ആചരണം സംഘടിപ്പിച്ചു. 1875-ല്‍ ഇടവക മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി വൈദികരെ കൊണ്ടുവന്ന് ജപമാലഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഘോഷണങ്ങള്‍ സംഘടിപ്പിച്ചു. ആ മിഷന്റെ അവസാനം അദ്ദേഹം പോംപൈ നഗരത്തില്‍ സ്ഥാപിച്ച ജപമാലകൂട്ടായ്മയ്ക്കായി പരിശുദ്ധ മറിയം വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ കാതറൈനുമായി ജപമാല നല്‍കുന്ന ഒരു ചിത്രവും അദ്ദേഹം നല്‍കി. നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായ ആ ചിത്രം ഇന്ന് പൊന്തിഫിക്കല്‍ തീര്‍ത്ഥാടനകേന്ദ്രമായ ഔര്‍ ലേഡി ഓഫ് ദി റോസറി ഓഫ് പോംപൈ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്നു. മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനോടൊപ്പം മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ബാര്‍ത്തലോ വ്യാപൃതനായി. പോംപൈ നഗരത്തിലെ അനാഥരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ഡൊമിനിക്കന്‍ സന്യാസിനിമാരുടെ ഒരു സഭ അദ്ദേഹം സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചുമതല ബ്രദറുമാരെ ഏല്‍പ്പിച്ചു. ബാര്‍ത്തലോയുടെ ഡോക്ടറായിരുന്ന ജോസഫ് മൊസ്‌കാറ്റിയിലേക്കും അദ്ദേഹത്തിന്റെ ജപമാലഭക്തി പടര്‍ന്നു. വിശുദ്ധനായി വണങ്ങപ്പെടുന്ന ജോസഫ് മൊസ്‌കാറ്റിയുടെ ജീവിതം ജപമാലയോടുള്ള പ്രണയത്തിന്റെ മറ്റൊരു കഥയാണ്. 1926-ല്‍ ഒക്‌ടോബര്‍ 5-ാം തിയതി ജപമാല പ്രാര്‍ത്ഥനകളുടെ മധ്യേ ബാര്‍ത്തലോ ലോംഗോ അന്തരിച്ചു. 1980 ഒക്‌ടോബര്‍ 26-ാം തിയതി ബാര്‍ത്തലോ ലോംഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഇപ്രകാരം വിശേഷിപ്പിച്ചു ‘മാന്‍ ഓഫ് മേരി’ (മറിയത്തിന്റെ മനുഷ്യന്‍). അതെ ബാര്‍ത്തലോ ലോംഗോ മറിയത്തിന്റെ മനുഷ്യനായിരുന്നു, ജപമണികള്‍ എന്ന ഗോവണിയിലൂടെ നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്ക് ഓടിക്കയറി മറിയത്തിന്റെ ആ മനുഷ്യന്‍.
കൊല്ലം: സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസ് പിടികൂടി. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ കട്ടിയിൽ പുത്തൻ വീട്ടിൽ നീലകണ്ഠൻ(18) എന്നിവരാണ് പൊലീസ് പിടിയിൽ ആയത്. തെക്കേവിള സാഗരികത്തിൽ ധന്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ സീറ്റ് കുത്തി തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവും മോഷ്ടിച്ച കുറ്റത്തിനാണ് ഇവർ പിടിയിൽ ആയത്. TOP RELATED NEWS പാലക്കാട് പെൺകുട്ടിയെ കാണാതായി; സ്കൂളിലെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി മലപ്പുറം വള്ളുവമ്പ്രം പിഞ്ചുകുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ് ജില്ലയില്‍ വീണ്ടും വന്‍ ലഹരി വേട്ട:അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം പിടിയിൽ പിടിയിലായത് പുറങ്ങ് കാഞ്ഞിരമുക്ക് പെരുമ്പടപ്പ് ഐരൂർ സ്വദേശികൾ പിടികൂടിയത് അന്താരാഷ്ട്രമാര്‍ക്കറ്റിൽഅഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ MDMA
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
‘Difference and Repetition’ എഴുതിയ കാലം തൊട്ട് ദില്യൂസ് പറഞ്ഞത്, പഴയപടി തത്ത്വചിന്തയെപറ്റി ഒരു പുസ്തകം എഴുതാൻ അസാധ്യമായിരിക്കുന്നു എന്നാണ്. ഒരുപക്ഷേ അതൊരു കുറ്റാന്വേഷണ നോവൽ പോലെയോ ശാസ്ത്ര കഥയെപ്പോലെയോ ഒക്കെയാണ്. തികച്ചും പ്രാദേശികവും അനുനിമിഷം മാറിമറിയുന്നതുമായ പ്രശ്നങ്ങൾക്കുള്ള ഉടൻപരിഹാരങ്ങൾ തേടൽ ‘here-and-now’. പക്ഷെ ശാസ്ത്രത്തെ കുറിച്ച് ദില്യൂസ് ഇവിടെ സംസാരിക്കുന്നത് ‘ശാസ്ത്രീയമായല്ല’ എന്നത് ഉത്തമബോധ്യത്തോടെയാണ്. സമാനമായി, ATP (എ തൗസന്റ് പ്ലാച്യൂസ്) യിൽ പറയുന്നതാകട്ടെ ‘ഒരു നിലയ്ക്കും ശാസ്ത്രം എന്ന അവകാശവാദം ഇതിനില്ല എന്നാണ്. പുസ്തകം അല്ലാത്തപ്പോഴും എന്തുകൊണ്ടാണ് ദില്യൂസും ഗത്താരിയും സ്വന്തം പേര് പുസ്തകത്തോടൊപ്പം ചേർത്തത് എന്നതിന് ‘തികച്ചും ശീലം ഒന്നുകൊണ്ടു മാത്രം’ എന്നായിരിന്നു മറുപടി. “We are writing this book as a rhizomes, it is composed of plateaus.” (ATP) ഇതിനു നിയതമായ ആദ്യവും മദ്ധ്യവും അന്ത്യവും ഒന്നുമില്ല. ഭൂകാണ്ഡങ്ങൾക്ക് (Rhizome) തുടക്കവും ഒടുക്കവും ഒന്നുമില്ലല്ലോ, അതെപ്പോഴും നടുക്കാണ് – വസ്തുക്കൾക്കും ഉണ്മകൾക്കു’മിടയ്ക്ക്’ – Intermezzo. എങ്ങനെയാണ് ‘പുതുമ’ സൃഷ്ടിക്കാൻ കഴിയുക എന്ന സമസ്യ കലാകാരന്മാരെ എന്നും അലട്ടിയിരുന്നതാണ്. ക്ളീഷേകൾ ഒഴിവാക്കണം. പറഞ്ഞുപഴകിയ വാക്കുകളും, വരകളും ഒന്നും പാടില്ല, പുതുമയ്ക്കായുള്ള യുദ്ധംതന്നെയാണ് ഒരർത്ഥത്തിൽ കല. എന്നാൽ സാമ്പ്രദായിക ചിന്തയാകട്ടെ ‘സാമാന്യബോധം’ (commonsense) ‘ഉയർന്ന ബോധം’ (good-sense) തുടങ്ങിയ മാതൃകകളെ ഇളക്കം തട്ടാതെ പരിപാലിക്കാൻ സദാ ജാഗരൂകമാണ്. ഇത് പുതിയ സംകല്പനങ്ങൾ സൃഷ്ടിക്കുക എന്നത് ശ്രമകരമാക്കി മാറ്റുന്നു. ‘Philosophy’s job is to create concepts, with their own necessity……they are singularities…..It is perfectly easy to think without concepts, but as soon as there is concepts, there is genuine philosophy (Negotiations). ‘ആളുകൾചിലപ്പോൾ സങ്കീർണമായ വാക്കുകൾ പ്രയോഗിക്കുന്നത് ട്രെൻഡി ആകാൻ വേണ്ടിയാണെന്ന് വിമർശിക്കാറുണ്ട്, അത് വിദ്വേഷംപറച്ചിൽ മാത്രമല്ല വിഡ്ഢിത്തം കൂടിയാണെന്ന് പറയാതെ വയ്യ. കാരണം ‘ഒരു സംപ്രത്യയത്തിന് ചിലപ്പോൾ പുതിയ വാക്ക് ആവശ്യം വരും. ചിലപ്പോൾ അതിന് ഒരു സാധാരണ വാക്കിന് അനന്യമായ അർത്ഥം നൽകാൻ കഴിഞ്ഞെന്നും വരും’ എന്ന് ദില്യൂസ് അതേ പുസ്തകത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. മുൻകൂർ നിശ്ചയിച്ച മാതൃകയിൽ കാര്യങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിനു പകരം ‘സംഘാതങ്ങൾക്കും’ ‘മാറ്റത്തിനും’ പ്രാമുഖ്യം കൊടുക്കുന്നതുകൊണ്ടുതന്നെ ATP ഉടനീളം പുതിയ സംകല്പനങ്ങൾ നിറഞ്ഞതാണ്. അത് എങ്ങനെ ഉപയോഗിക്കണം എന്നതിനുള്ള ‘user guide’ എന്ന് വേണമെങ്കിൽ ‘Rhizome Plateau’നെ വിളിക്കാം. പുസ്തകങ്ങൾ നട്ടെല്ലും താളുകളും ഉള്ള മരങ്ങൾ തന്നെയാണ്. വൃക്ഷ-പുസ്തക (Tree Book) ങ്ങളും ഭൂകാണ്ഡ പുസ്തകങ്ങളും(Rhizome Book) ഉണ്ട്. വൃക്ഷ പുസ്തകങ്ങൾ തന്നെ ചിലത് നാരായവേരുകൾ (Taproot Books) ഉള്ളതും മറ്റുചിലത് തായ് വേരുകൾ (Fasciculated Root books) പടർന്നതുമാണ്. ആദ്യത്തെതിൽ ആകട്ടെ എഴുത്തുകാരനിലും അർത്ഥത്തിലും സകലതും സുഭദ്രമാണ്. പുസ്തകം ലോകത്തെ വിശ്വസ്ഥതയോടെ പകർത്തുന്നു. എന്നാൽ മറുഭാഗത്തുള്ളത് തായ് വേർ പടല പുസ്തകങ്ങൾ ലോകത്തെ അതുപടിപകർത്താൻ Taproot books ന്റെ കഴിവിനെ അവിശ്വസിക്കുകയും ആ അവിശ്വാസത്തെ അതിന്റെ ബലമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. തായ് വേരുകൾ പലതാണ്. അതിന്റെ അർത്ഥവും അതുപോലെ നീട്ടിവയ്ക്കപ്പെടലും പലവിധം വ്യാഖ്യാനങ്ങൾക്കു വഴിവയ്ക്കുകയും ചെയ്യുന്നു .ആദ്യത്തെതിൽ വേര് -പ്രപഞ്ചം ആണെങ്കിൽ രണ്ടാമത്തെതിലെ തായ് വേരുകൾ കുഴഞ്ഞുമറിഞ്ഞ പ്രപഞ്ചത്തിന്റെ പ്രതിനിധാനം ആണ്. ലോകം ആകെ കുഴഞ്ഞു മറിഞ്ഞതാണ്. പക്ഷെ പുസ്തകത്തിന് അപ്പോഴും കുഴഞ്ഞുമറിഞ്ഞ ലോകത്തെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു! !’radical chaosmos rather than root-cosmos. (ATP) അപ്പോൾ, Rhizomeന്റെ ഒരു സവിശേഷത ‘കണക്ടബിലിറ്റി’ ആണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇവിടെ ‘ബന്ധങ്ങൾ’ ഒരു അധികാരഘടനയ്ക്ക് അനുക്രമമായി സംഭവിക്കുന്നതല്ല മറിച്ച് പൂർവ നിശ്ചിതമല്ലാത്തതും പരീക്ഷണോന്മുഖവുമാണ്. Rhizomeലെ ബന്ധങ്ങൾ എപ്പോഴും ഇടം വലം, മേൽ കീഴ് നോക്കാതെ എപ്പോഴും പെരുകിക്കൊണ്ടിരിക്കുന്നതാണ്. Always in the middle. ATP ഉദാഹരണമായെടുത്താൽ, ഒരു പുസ്തകം ക്രമത്തിൽ വായിക്കാൻ പാകത്തിന് അടുക്കിവച്ചതല്ലെങ്കിൽ എന്തു ചെയ്യും? ഏതുതരം ‘ബന്ധിപ്പിക്കൽ’ ആണ് താളുകൾക്കിടയിൽ, വാക്കുകൾക്കിടയിൽ സാധ്യമാവുക? ഒരു പുസ്തകത്തെ കൊണ്ട് എന്തു കഴിയും? നമ്മൾ ഇങ്ങനെ സൃഷ്ടിക്കുന്ന ബന്ധങ്ങളെ ആണ് D&G ‘lines of flight’ അഥവാ പലായനപഥങ്ങൾ എന്നു വിളിക്കുന്നത്. ഇവിടെയാണ് ‘പുതിയത്’ സൃഷ്ടിക്കപ്പെടുന്നത്. എന്താണ് ബന്ധങ്ങൾ കൊണ്ടുള്ള പരീക്ഷണവും ‘പുതുമ’ സ്രൃഷ്ടിക്കലും? ഉദാഹരണമായി ATPയിലെ ഒരു ഖണ്ഡത്തെ അതിന്റെ തന്നെ മറ്റൊരു ഖണ്ഡവുമായി ബന്ധിക്കണമെന്നു യാതൊരു നിർബന്ധവുമില്ല. അതിനോട് ഒരു മരമോ ഒരു പാട്ടോ ഒരു ഗണിതസൂത്രവാക്യമോ ചേർത്താൽ എങ്ങനെയിരിക്കും? ഭാഷയിലേക്ക് കടന്നാൽ അതിനെ ഒരു ചിഹ്നവ്യവസ്ഥയിൽ ഒരുക്കുകയാണ് ഘടനാവാദചിന്തകൾ ചെയ്യുന്നത്. പക്ഷെ അത് വസ്തുക്കളുടെയും, അധികാരത്തിന്റെയും, വാക്കുകളുടെയും ഭൂമിശാസ്ത്രത്തിന്റെയും ബഹുലമായ മിശ്രിതമാണ്. ഭാഷയുടെ അമൂർത്തഘടനയെ വേർതിരിച്ചെടുക്കാനാണ് ഭാഷാശാസ്ത്രത്തിന്റെ ഉത്സാഹം മുഴുവൻ. ഭാഷാശാസ്ത്ര ധാരണകൾക്ക് വിപരീതമായി ഗത്താരിയും ദില്യൂസും പറയുന്നത് ‘ ഭാഷാശാസ്ത്രമാതൃകകളോടുള്ള നമ്മുടെ വിമർശനം ‘അത് അമൂർത്തമാണ് എന്നതല്ല, മറിച്ച് അതിനിയും വേണ്ടത്രയും അമൂർത്തമായിട്ടില്ല എന്നാണ്, അത് ഭാഷയെ ഒരു പ്രസ്താവനയുടെ ആർത്ഥികവും പ്രായോഗികവുമായ ഉള്ളടക്കവുമായും പറച്ചിലിന്റെ സംഘാത്മക സംയുക്തവുമായും (Collective assemblage of enunciation) സാമൂഹിക ക്ഷേത്രത്തിന്റെ സൂക്ഷമ (സുഷമ)രാഷ്ട്രീയ സാകല്യവുമായും ബന്ധിപ്പിക്കുന്ന അമൂർത്തയന്ത്രമായി (Abstract Machine) പരിവർത്തിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ്’. ഇവിടെ അമൂർത്തം എന്നത് മൂർത്തം (concrete) എന്നതിന്റെ വിപരീതം അല്ല, മറിച്ച് വ്യതിരിക്തം (discrete) എന്നതിന്റെ ആണ്. ഭാഷ ഇവിടെ വാക്കുകളുടെയും വസ്തുക്കളുടെയും നൈരന്തര്യമാകുന്നു. ഒരു ഭാഷ ദൃഢീകരിക്കപ്പെടുന്നത് ഒരു ഇടവകയേയും രൂപതയേയും മൂലധനത്തെയും ഒക്കെ ചുറ്റിപ്പറ്റിയാണ്. അതൊരു മുള പൊട്ടൽ ആണ്. അത് രൂപമെടുക്കുന്നതാകട്ടെ ഭൗമാന്തർവളർച്ചകളും ഒഴുക്കുകളും ചേർന്ന്, ഒരു നദീതടത്തിനോ റെയിൽവേ പാളത്തിനോ നെടുകെ, ഒരു എണ്ണപ്പൊട്ട് പോലെ പടർന്ന്’ ഒക്കയാണ്. (ATP) ‘വ്യവഹാരം’ അതിൽതന്നെ ഒരു Rhizome ആണെന്ന് കാണാം. ചിഹ്നശൃംഖലകളും, അധികാര സ്ഥാപനങ്ങളും, കല, ശാസ്ത്രം,സമൂഹ്യമുന്നേറ്റങ്ങൾ, അവയുടെ അനുബന്ധ സാഹചര്യങ്ങൾ; അവയെല്ലാം വ്യവഹാരത്തിനകത്ത് തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിനാൽ അടിസ്ഥാനപരമായി അതൊരു ‘heterogeneous reality’ ആണെന്ന് പറയാം. മാതൃഭാഷ എന്നത് പലഭാഷാഭേദങ്ങൾക്ക് ഇടയിൽ ഒന്നിന്റെ അധികാരം കൈയേൽക്കൽ മാത്രമാണ്. അത് മാനക ഭാഷയെന്ന തോന്നൽ ഉണ്ടാകുന്നു. ‘There is no mother tongue, only a power takeover by a dominant language within a political multiplicity’ (ATP). Rhizomeലെ ഒരു ഘടകത്തിന് മറ്റേതുമായും ചേരാനുള്ള ശേഷി ഉണ്ട്. ഇവിടെ felt, fabric ഇവ തമ്മിലുള്ള വ്യത്യസം ഓർക്കുന്നത് നന്നാകും. (1) ഫാബ്രിക് Rhizomeന് ഉദാഹരണമായി എടുക്കാം. അതിലെ ഊടും പാവും ഒരിക്കലും കൂടി ചേരുന്നില്ല, എന്നാൽ ഒരു Feltലെ സ്ഥിതി വിഭിന്നമാണ്. അതിലെ ഇഴനാരുകൾ മറ്റേതൊന്നുമായും ചേരാനും തീർത്തും ആകസ്മികമായ ബന്ധങ്ങൾ സ്രൃഷ്ടിക്കുവാനും ശേഷിയുള്ളവ ആണ്. പലദിക്കുതിരിഞ്ഞ ഇത്തരം ചേർച്ചകളുടെ എണ്ണക്കൂടുതൽ ആണ് Feltന്റെ ശേഷിയുടെ അടിസ്ഥാനം തന്നെ. എന്നാൽ Feltന്റെ ഘടകങ്ങൾ Rhizomeൽ നിന്നും ഭിന്നമായി തികച്ചും ഏകാത്മകമാണ് (Homogeneous). എന്നാൽ ബഹുലതകൾ തമ്മിലുള്ള ബന്ധവുമാണ് Rhizomeന്റെ സവിശേഷത. അനേകത (Multiplicity) ആണ് മറ്റൊരു Rhizome സവിശേഷത. ഇവിടെ ഏകം/അനേകം എന്ന ദ്വന്ദം ഒഴിവാക്കാൻ ദില്യൂസും ഗത്താരിയും ശ്രമിക്കുന്നു. സാമ്പ്രദായിക രീതിയിൽ പലതുകൾ എപ്പോഴും ഒന്നിന് കീഴടങ്ങി നിൽക്കുകയും അത് വൃക്ഷരീതിയിൽ ഏകീകരിക്കപെടുകയും ചെയ്യുന്നു. പുതുതായി ഒന്നും രൂപമെടുക്കുന്നില്ല, എല്ലാം ഒന്നിന്റെ പ്രതിരൂപം മാത്രമാകുന്നു. പലതുകളിൽ ഉള്ള വ്യതിയാനങ്ങൾ ഒന്നും ഏശാത്ത ‘അതീത(ത)ത്ത്വമായി’ നിലകൊള്ളുന്ന ഒന്നിൽ നിന്നും ഭിന്നമാണ് ‘Rhizome’. അതിൽ ഭിന്നതകൾ മുൻകൂർ ഘടനയില്ലാതെ സഹവസിക്കുന്നു. Rhizome സ്വയം സംഘാടനക്ഷമമാകയാൽ അതിനെ ‘ഏകീകരിക്കാൻ’ ഒരു ഘടനയുടെയും അതുവഴി അതിനോട് മറ്റൊരു മാനത്തെയും കൂട്ടിച്ചേർക്കേണ്ട ആവശ്യവുമില്ല. ഘടനാവൽകരണവും, ഏകീകരണവും സൂചകത്താൽ അതിനിർണ്ണയിക്കപ്പെടുന്നതോ (over-coding) സമാനമായ കർതൃത്ത്വവൽകരണപ്രക്രിയയുടെ അനന്തരഫലമോ ആണ്. Feltലെ ഇഴനാരുകൾ പോലെയും, അവയുടെ അവിചാരിത സമാഗമങ്ങൾ പോലെയും ഒരു ‘Rhizomatic Multiplicity’യിൽ മുൻ നിശ്ചിത ബിന്ദുക്കളോ, സ്ഥാനങ്ങളോ ഇല്ല. ‘A multiplicity has neither subject nor object, only determinations, magnitudes and dimensions that cannot increase in number without multiplicity changing in nature.’ (ATP) പാശ്ചാത്യചിന്തയുടെ ‘വൃക്ഷമാതൃക’യ്ക്കെതിരെ ‘ഭൂകാണ്ഡത്തെ’ സ്ഥാപിക്കുകയാണ് D&G. ജ്ഞാന വൃക്ഷം, ബൈബിളിലെ ഉല്പത്തിയും ആദിപാപവും, വംശാവലിവൃക്ഷം ഒക്കെ ‘വൃക്ഷമാതൃക’ യിൽ ആണ് തളിർത്തുനിൽക്കുന്നത് എന്നു കാണാം. ഇന്ത്യയിലെ ജാതിവ്യവസ്ഥ എടുത്താൽ ‘ജാതി’ മരങ്ങളിലെന്നപോലെ ജാതികളും ഉപജാതികളും ആയി വേർപിരിയുന്നു. മരത്തിന്റെ വേരുകളും ചില്ലകളും ഫലങ്ങളും ഒക്കെ ദേശത്തെയും വ്യക്തിസ്വത്വത്തെയും ഭാവിയെയും ഒക്കെ അടയാളപ്പെടുത്താൻ നമ്മൾ അതേപടി പകർത്തുന്നു. നമുക്ക് വ്യക്തികൾക്കും വസ്തുക്കൾക്കുമൊക്കെ ഉൽഭവവും ലക്ഷ്യവും ഒക്കെ നിർബന്ധമാണ്. ‘എവിടുന്നു വരുന്നു? എങ്ങോട്ട് പോകുന്നു?എന്തായിത്തീരുന്നു’ എന്നീ ചോദ്യങ്ങൾ തീർത്തും പ്രയോജനരഹിതമാണെന്നു D&G പറയും, പകരം അതെങ്ങനെ, എന്തിനൊപ്പം പ്രവർത്തിക്കുന്നു? ബന്ധങ്ങൾകൊണ്ട് എന്തു ഫലമുണ്ടായി? ഇതൊക്കെയാകും അവരുടെ ചോദ്യങ്ങൾ. ഇവിടെ ഭവശാസ്ത്രത്തിനും, സത്താവാദം, ലക്ഷ്യവാദം എന്നിവയ്ക്കുമൊക്കെ അപ്പുറം, D&G മുന്നോട്ടുവയ്ക്കുന്ന ‘നൊമാഡോളജി’ പാശ്ചാത്യ ചിന്തയിൽ നിന്നു തന്നെയുള്ള ഒരു വിച്ഛേദനമാണ്. ബഷിലാദ് (Gaston Bachelard) പറയുമ്പോലെയെങ്കിൽ ‘ഭാവനതന്നെ ഒരു വൃക്ഷമാണ്’, അപ്പോൾ മിത്തും ആഖ്യാനങ്ങളും മാത്രമല്ല തത്ത്വചിന്തയിലും, ശാസ്ത്രത്തിലും മുഴുവൻ ‘മരങ്ങൾ’ തല ഉയർത്തി നിൽക്കുന്നത് കാണാം. വൃക്ഷനിബിഢത മനസ്സിലാക്കാൻ പ്രൊഫൈറിയുടെ ‘കുടുംബവൃക്ഷ’ത്തിലേക്കും, (Family tree Porphyry – അത് ജീനസ്സും സ്പീഷിസും ആയി വേർപിരിയുന്നു) തിയോദുൽഫിയുടെ ‘ജ്ഞാനവൃക്ഷത്തിലേക്കും’ ലമാർക്ക്, ബഫൻ തുടങ്ങിയവരുടെ പ്രകൃതിചരിത്രത്തിലേക്കും ഡാർവിന്റെ പരിണാമവൃക്ഷത്തിലേക്കും എല്ലാം ഒന്നു കണ്ണോടിച്ചാൽ മതിയാകും. ‘തത്ത്വചിന്ത അതിന്റെ സമഷ്ടിയിൽ വൃക്ഷസമാനമായ ഒന്നാണെന്ന് കാണാം. അതിന്റെ വേരുകൾ, അതിഭൗതികവാദവും; തടി, ഭൗതികവാദവും; അതിൽനിന്നുള്ള ശാഖകൾ മറ്റു ശാസ്ത്രങ്ങളും; അതിനെ വൈദ്യശാസ്ത്രം, യന്ത്രശാസ്ത്രം, ധാർമ്മികശാസ്ത്രം എന്നിവയിലേക്ക് ചുരുക്കാം എന്നു തോന്നുന്നു’ എന്ന ദെക്കാർത്തെയുടെ വാക്കുകൾ പശ്ചാത്യചിന്തയുടെ തന്നെ വിധിനിർണ്ണയിക്കുന്നവ ആയിരുന്നു. സൊസ്യൂർ, ചിഹ്നങ്ങളുടെ സ്വച്ഛാപരത വിശദീകരിക്കുന്നത് തന്നെ ‘മര’ത്തെ ഉദാഹരിച്ചാണ്. ചോംസ്കി തന്റെ ‘ജനറേറ്റിവ് ഗ്രാമറിലും’ വാക്കുകളെ അടുക്കിവച്ചിരിക്കുന്നത് ‘വൃക്ഷമാതൃകയിൽ’ ആണ്. ഇവിടെയൊക്കെ വൃക്ഷത്തിനുള്ള വർഗീകരണ, പ്രതീക മൂല്യങ്ങൾ എടുത്തുപറയേണ്ടതാണ്. നമ്മൾ എങ്ങനെ ചിന്തിക്കുന്നു എന്നു ഇതു നിർണ്ണയിക്കുന്നു, അതിലൂടെ ലോകത്തെ അറിയുകയും അനുഭവിക്കുകയും വേർതിരിക്കുകയും വർഗീകരിക്കുകയും ക്രമീകരിക്കുകയും ഒക്കെ ചെയ്യുന്നു. ഈ വൃക്ഷമാതൃകയാണ് നമ്മുടെ മനസ്സിൽ നിന്ന് തന്നെ പിഴുതെറിയാൻ ദില്യൂസും ഗത്താരിയും ശ്രമിക്കുന്നത്. ‘നമ്മൾ മരങ്ങളെകൊണ്ട് തളർന്നിരിക്കുന്നു’ എന്ന് അവർ പറയും. പക്ഷെ ‘വൃക്ഷ ചിന്തയുടെ’ പ്രശ്നങ്ങൾ എന്തൊക്കെയാണ്? വൃക്ഷമാതൃക മുൻകൂർ നിശ്ചയിച്ചപ്രകാരം അനുകരണത്തിന്റെയും സാദൃശ്യത്തിന്റെയും അടിസ്ഥാനത്തിൽ സൗകര്യപൂർവം ചിലതിനെമാത്രം തിരഞ്ഞെടുത്തും മറ്റുചിലതൊക്കെ ഒഴിവാക്കിയും ലോകത്തെ പകർത്തുന്നു. പക്ഷെ അത് ലോകത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. യഥാർത്ഥത്തിൽ ലോകം തന്നെ ഒരു വൃക്ഷത്തിന്റെ ഛായയിൽ പുനരുൽപാദിപ്പിക്കപെടുകയാണ്. ഭാഷയും അബോധവും തലച്ചോറും അധികാരവും എല്ലാം അങ്ങനെ വൃക്ഷരൂപം കൈക്കൊള്ളുന്നു. മറ്റൊരു പ്രശ്നം അതിന്റെ ദ്വന്ദ്വയുക്തിയാണ്. ആരംഭത്തിൽ, ഒന്നിൽ തുടങ്ങി അത് രണ്ടാകുന്നു. അത് വീണ്ടും ഇരട്ടിക്കുന്നു. അങ്ങനെ അനന്തമായി തുടരുന്നു (n+1). പക്ഷെ പ്രകൃതി ഇങ്ങനെ എണ്ണമൊപ്പിച്ചു ഇരട്ടിക്കുന്ന ഒരു പ്രതിഭാസമല്ലെന്ന് നമുക്കറിയാം. അവിടെ വേരുകൾ കെട്ടുപിണഞ്ഞതും പലതായി പിരിഞ്ഞും ഒക്കെയായിട്ടാണ് നിലകൊള്ളുന്നത്. മരങ്ങൾ കുത്തനെ വളരുന്നവയാണ്, ഒപ്പം ശാഖാബദ്ധമായി ക്രമീകരിക്കപെട്ടതുമാണ്. വൃക്ഷങ്ങൾ കേന്ദ്രീകൃത്മായ ഏകാധിപത്യപ്രവണതയെ കുറിക്കുന്നു എന്നു പറയാം. അത് ഉൽഭവത്തെ മുൻകൂർ ഭാവന ചെയ്യുകയും, അനുമാനം, വിഭജനം, പുനരുല്പാദനം തുടങ്ങിയ പ്രക്രിയകളിലൂടെ മറ്റെല്ലാം അതിനെ പിൻതുടരുകയും ചെയ്യുന്നു. മനോവിശ്ലേഷണീയം മാത്രം ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും. ഇവിടെ കേന്ദ്രത്തിൽ അച്ഛൻ അല്ലെങ്കിൽ ‘ലിംഗം’ ആണ്, അതിൽനിന്നും മറ്റുള്ളവ തുടങ്ങുന്നു. മരവും വേരുകളും ഒക്കെ ചിന്തയുടെ ഒരു ദുഃഖപൂർണ്ണമായ ചിത്രമാണ് മുമ്പോട്ടുവയ്ക്കുന്നത്, ഇവിടെ ചിന്ത പരീക്ഷണവിമുഖമാണ്. അത് എല്ലായിടത്തും കുത്തനെയുള്ള ശിഖിരങ്ങൾ ഉള്ള വൃക്ഷത്തെ നടുന്നു. പക്ഷേ ഭൂകാണ്ഡങ്ങൾ പലദിശകളിലേക്കും വിലങ്ങനെ പടരുന്നവയാണ്. ചിന്തയുടെ ഇത്തരം പടർപ്പുകൾക്കുമീതെ ചില അതീത(ത)ത്ത്വങ്ങൾ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ ചിന്തയുടെതന്നെ വഴിമുടക്കുകയും അതിനെ ഒരു ജീവനറ്റ ഘടനയിലേക്ക് ഒതുക്കുകയും ചെയ്യുന്നു. 1974ൽ ആണ് ദില്യൂസും ഗത്താരിയും ചേർന്ന് കാഫ്കയെക്കുറിച്ചുള്ള Kafka: Towards a Minor Literature എന്ന പുസ്തകം എഴുതുന്നത്. ‘കാഫ്കയുടെ കൃതികളിലേക്ക് എങ്ങനെ ചെന്നത്തും? അതുതന്നെ ഒരു Rhizome, ‘മാളം ആണ്’ എന്ന് D&G പറയുന്നുണ്ട്. കാഫ്ക യുടെ നോവലുകൾ പലവഴിക്കും പ്രവേശിക്കാവുന്നവയാണ്. കാവാടങ്ങൾ പരസ്പരപണ്ഡിതങ്ങളുമാണ്. ഏതുബിന്ദുക്കൾ ഏതിനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നത് മുൻകൂർ നിശ്ചിതമായ ഒന്നല്ല, അനവധിയായ വ്യത്യയാനസാധ്യതകൾ ഓരോന്നും വ്യത്യസ്ഥമായ ഭൂപടങ്ങളേയും അനുഭവങ്ങളേയും സൃഷ്ടിക്കുന്നു. ഒരുവാതിൽ ഒന്നിലേക്ക് തുറക്കാതെ, മറ്റൊന്നിൽ എത്തുമ്പോൾ ഒരു പുതിയ സംഘാതവും (Assemblage) ഭൂപടവും (Map) അനുഭവവും ഉണ്ടാകുന്നു. കാഫ്കയെക്കുറിച്ചുള്ള പുസ്തകം എഴുതി രണ്ടുവർഷം കഴിയുമ്പോൾ ആണ് The Rhizome എന്നപേരിൽ ഒരു ചെറുപുസ്തകം ദല്യൂസും ഗത്താരിയും ചേർന്ന് എഴുതുന്നത്. ഇതാണ് ഇരുവരും ചേർന്ന് പിന്നീടെഴുതിയ ‘A Thousand Plateaus’ എന്ന പുസ്തകത്തിന്റെ ആമുഖമായി ചേർത്തത്. ATP തന്നെ പലവഴികളിലൂടെ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യാവുന്ന ‘രാവണക്കോട്ട’യാണ്, അതൊരു ‘Rhizome book’ ആണെന്ന് പറയാം. Rhizome എന്നാൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരു മറുമരുന്നോ സാർവ്വത്രിക പരിഹാരമോ അല്ല. പ്രവിശ്യാഭേദനം (De-territorialisation), പലായനപഥങ്ങൾ (line of flight) ഇവയൊന്നും പുനർപ്രവിശ്യാവൽക്കരണം (Re-territorialisation) സൂക്ഷമഫാസിസം, പ്രതിലോമകരമായ അധികാരപ്രയോഗങ്ങൾ എന്നിവയിൽനിന്നൊക്കെ സംരക്ഷണമൊരുക്കും എന്നതിന് യാതൊരു ഉറപ്പും ഇല്ല. പലായനപഥങ്ങൾ എല്ലായ്പ്പോഴും പുനഃപ്രവർത്തനസജ്ജമാക്കേണ്ടതും, അഴിച്ചുപണിയുകയോ പകരം പുതിയത് കണ്ടെത്തുകയോ ഒക്കെചെയ്യേണ്ടതും അനിവാര്യമാകയാൽ മേൽപറഞ്ഞ അപകടസാധ്യത പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. D&G പലപ്പോഴും ഇരട്ടകൾ മാതൃകകളായി അവലംബിക്കുന്നതായി നമുക്ക് തോന്നുമെങ്കിലും മാതൃകകൾക്കെല്ലാം വെല്ലുവിളി ഉയർത്തുന്ന പ്രക്രിയയയുടെ ഭാഗമായി മാത്രമാണത്. അനുനിമിഷം ആ ‘ഇരട്ടകളിൽ’ കുടുങ്ങിപ്പോകാതെ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. ദ്വന്ദ്വങ്ങൾ മറികടന്ന് നമ്മൾ എത്തിചേരുക PLURALISM=MONISM എന്ന മാജിക് ഫോർമുലയിൽ ആയിരിക്കും. ഇവിടെ വസ്തുക്കൾ നിരന്തരം പുനഃക്രമീകരിച്ചുകൊണ്ടേയിരിക്കുന്നു. The furniture we are forever rearranging. (ATP) വൃക്ഷത്തെ അപേക്ഷിച്ച് Rhizomeന് ചില മേൻമകൾ അവകാശപ്പെടാൻ കഴിയും. വൃക്ഷമാതൃകയിൽ അനുകരണ-സാദൃശ്യയുക്തികൾക്കും സ്വത്വത്തിനും ഒക്കെയാണ് പ്രാമുഖ്യം എങ്കിൽ, ഭൂകാണ്ഡത്തിൽ ബഹുത്വത്തിനും ബന്ധങ്ങൾക്കുമാണ് പ്രാധാന്യം. പുസ്തകം ലോകത്തെ അനുകരിക്കുകയല്ല, പകരം ലോകത്തോടൊപ്പം ഒരു Rhizome പണിയുകയാണ്. ഭൂകാണ്ഡങ്ങളിൽ, കാഫ്കയുടെ നോവലിലും കഥകളിലും ഉള്ളതുപോലെ, ഓരോ ബിന്ദുവും മറ്റൊന്നിനോട് ബന്ധിതമാണ്. എന്നാൽ മരങ്ങൾ കുത്തനെയുള്ള അക്ഷങ്ങളിൽ ബിന്ദുക്കളെ സ്ഥിരപ്പെടുത്തുന്നു. Rhizome മാറിക്കൊണ്ടിരിക്കുന്ന ബിന്ദുക്കളുടെ തീർത്തും നൊമാഡിക് ആയ വിന്യാസം ആയതു കൊണ്ട് തന്നെ അവ ബഹുമുഖമായ ആകാരങ്ങളും ബന്ധങ്ങളും ആർജ്ജിക്കുന്നു. ഇഞ്ചിയുടെ രൂപം ഓർത്തുനോക്കൂ. ദില്യൂസ് ‘Negotiations’ൽ വിശദീകരിക്കുന്നത് പോലെ, Rhizome ഒരു തുറന്ന വ്യവസ്ഥയാണ്, അതിന്റെ സങ്കല്പനങ്ങളാകട്ടെ മറ്റ് തുറന്ന വ്യവസ്ഥകളിലേതുപോലെ ‘സത്ത’ അല്ല താനും, മറിച്ച് സംഭവങ്ങളും സാഹചര്യങ്ങളും ഒക്കെയാണ്. ഏതൊരു തുറന്ന വ്യവസ്ഥയുമെന്നപോലെ ‘കവാടങ്ങളും’ (Threshold) പൊതുബിന്ദുക്കളെ (point of bifurcation) ഇരുവഴികളിലേക്ക് തുറന്ന് വിടുകയും, അവയെ മറ്റൊരു സ്ഥിതി/അവസ്ഥ (state) യിലേക്ക് നയിക്കുകയും ചെയ്യുന്നു. ചോംസ്കിയുടെ ജനറേറ്റിവ് ഗ്രാമറിലേക്കു തിരിച്ചുപോയൽ അത് വൃക്ഷരൂപത്തിൽ ഉള്ളതും അമൂർത്തവും തീർത്തും പദബന്ധിതവും അധികാരക്രമത്തിലൂന്നിയതും ആധിപത്യസ്വാഭാവം പുലർത്തുന്നതുമായ ഒന്നാണെന്ന് കാണാം. ലക്കാനിയൻ മനോവിശ്ലേഷണീയത്തിൽ ‘സൂചകങ്ങളുടെ സമഗ്രാധിപത്യം’ ആണെങ്കിൽ ഇവിടെ വാക്യങ്ങൾക്കാണ് പരമാധികാരം. ചോംസ്കിയൻ വ്യാകരണത്തിലെ ‘S’ സിംബൽ അടയാളപ്പെടുത്തുന്നത് അധികാരത്തെയും പദബന്ധങ്ങളെയും ആണ്. എല്ലാവാക്യങ്ങളെയും നാമപദ സമൂഹവും, ക്രിയാപദസമൂഹവുമായി വിഭജിച്ച് വാക്യങ്ങൾ ശരിയായവ്യാകരണനിയമങ്ങൾ അനുസരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. മരങ്ങളുടെ പ്രശ്നം, അതെത്രമാത്രം ആധികാരികവും ശാസ്ത്രീയവുമാണെങ്കിൽകൂടി, അത് അടിസ്ഥാനപരമായി ഒഴുക്കനും, കൂട്ടുപിരിഞ്ഞതുമായ ഒരു പ്രതിഭാസത്തെ – സംഘാതത്തെ – നിശ്ചിതമായ കള്ളികളിലേക്കും ഉദാസീനമായ അധികാരക്രമത്തിലേക്കും ഒതുക്കുന്നു എന്നതാണ്. എന്നാൽ ഭാഷയോടുള്ള ‘Rhizomatic സമീപനം മറ്റൊന്നാണ്. ഇവിടെ ചിഹ്നശൃംഖലകൾ ആഭ്യന്തരമായ ഭാഷാനിയമങ്ങൾ മാത്രം അനുസരിച്ച് കൂട്ടിച്ചേർക്കപ്പെട്ട ഒന്നല്ല മറിച്ച് ബാഹ്യബന്ധങ്ങൾക്കാണ് ഇതിൽ പ്രധാന്യം. Rhizome ചിഹ്നശൃംഖലകൾക്കും അധികാര സ്ഥാപനങ്ങൾക്കും കല, ശാസ്ത്രം, സമൂഹ്യമുന്നേറ്റങ്ങൾ തുടങ്ങിയവയോട് അനുബന്ധമായ സാഹചര്യങ്ങൾക്കും കുറുകെയുള്ള നിരന്തരമായ ബന്ധങ്ങളുടേതാണ്. ഭാഷ അതിൽ തുടങ്ങി അതിൽത്തന്നെ അവസാനിക്കുന്ന സ്വയംപൂർണ്ണവ്യവസ്ഥ അല്ല എന്നു ചുരുക്കം. അതൊരു ‘എണ്ണത്തുണ്ട്’ പോലെ പരക്കുന്നതാണ്, അത് മറ്റ് Segmentകളോട് ചേരുമ്പോൾ അവിടെ ഒരു യന്ത്ര സംഘാതം (Machinic Assemblage) അഥവാ ‘അനേകത’ (Multiplicity) രൂപംകൊള്ളുന്നു. ഇവിടെയൊന്നും ഒന്നിനെയും, പലതിനെയും പ്രതിസ്ഥാപിക്കുകയും അതുവഴി കാമ്പുള്ളതും പൂർവ്വനിശ്ചിതവുമായ ഒരു ‘അനേകത’ സ്രൃഷ്ടിക്കലും അല്ല D&G ലക്ഷ്യം വെക്കുന്നത്. അതിന് ഒരു കേന്ദ്രമോ, സത്തയോ ഇല്ല, പകരം പലതരം ബന്ധങ്ങങ്ങളിലൂടെ വിസ്തൃതമാകുന്നതോടെ അതുതന്നെ മറ്റൊന്നാകുന്നു. എല്ലാ അനേകതകളും Flat multiplicity അഥവാ ‘പരപ്പൻ അനേകതകൾ’ ആണെന്ന് D&G. അതെല്ലായിടത്തും നിറയുകയും കയ്യടക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ നമ്മൾ ഇവിടെ സൂചിപ്പിക്കുന്നത് ബന്ധപൂരിതമായ അനേകതകളുടെതന്നെ ഒരു ‘Plane of Consistency’യെ കുറിച്ചാണ്. ബന്ധങ്ങൾ വർദ്ധിതമാകുന്നതോടെ ഇതിന്റെ പരപ്പും കൂടി വരുന്നു. ഇവിടെ ‘അനേകത’കൾ നിശ്ചയിക്കപെടുന്നത് അതിന്റെ പുറത്തല്ല. മറിച്ച് അമൂർത്ത രേഖകളും, പലായനപഥങ്ങളും അഥവാ പ്രവിശ്യാഭേദവും അതിന്റെ പ്രകൃതം തന്നെ മാറ്റുകയും അതിനെ മറ്റ് അനേകതകളിലേക്കു തുറക്കുകയും, അതുമായി ബന്ധം സ്ഥാപിക്കുകയുമൊക്കെയാണ് അവിടെ ചെയ്യുന്നത്. ഓർക്കിഡും വണ്ടും ഓർക്കിഡുകളിൽ പരാഗണം നടക്കുന്നത് ദില്യൂസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓർക്കിഡ് പെൺതേനീച്ച ആയി മാറുന്നു, അവ ഉല്പാദിപ്പിക്കുന്ന ‘ഫെറമോണുകൾ’ ആൺ വണ്ടുളെ ആകർഷിക്കുകയും അത് പരാഗണത്തിന് സഹായകമാകുകയും ചെയ്യുന്നു. ജീവശാസ്ത്രജ്ഞർ ഇതിനെ ‘sexual deception’ എന്നാവും വിളിക്കുക. ‘Original’ ‘copy’ എന്നീ പ്ലാറ്റോണിക് ആശയത്തെ പിൻപറ്റി ഓർക്കിഡ് ‘തേനിച്ചയെ’ അനുകരിക്കുന്നു എന്നു പറയുന്നത് അബദ്ധമായിരിക്കും. ഇവിടെ ഓർക്കിഡ്-വണ്ട് സംയുക്തത്തിൽ ഓർക്കിഡ് എവിടെ അവസാനിക്കുന്നു വണ്ട് എവിടെ തുടങ്ങുന്നു എന്നു വേർതിരിക്കാൻ കഴിയാതെയാകുന്നു, അതിർത്തികൾ നേർത്തു വരുന്നു. ‘ആയിക്കൊണ്ടിരിക്കൽ’ (Becoming) മുൻകൂറായി വ്യക്തിസത്ത ആർജ്ജിച്ച വസ്തുക്കൾക്കിടയിൽ സംഭവിക്കുന്നതല്ല പകരം അതുതന്നെ ‘വ്യക്തിവൽക്കരണ പ്രക്രിയ’ (Individuation process) യായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരുവശത്ത് ഓർക്കിഡ് വണ്ടിനെ അനുകരിക്കുന്നു എന്നു പറയാൻ കഴിയും, എന്നാൽ അത് Strataയുടെ തലത്തിൽ മാത്രം സംഭവിക്കുന്ന ഒന്നാണെന്നുകാണാം. ഓർക്കിഡിലെ ‘plant organization’ വണ്ടിലെ ‘animal organization’ അനുകരിക്കുന്നു. എന്നാൽ മറുവശത്ത് സംഭവിക്കുന്നത് ‘കോഡ്’ തന്നെ പിടിച്ചെടുക്കലും അതിന്റെ മിച്ചമൂല്യം സ്വന്തമാക്കലും, ‘സംയോജകതാശേഷി’ (Valency) ആർജ്ജിക്കലും, തികഞ്ഞ ആയിക്കൊണ്ടിരിക്കലും ആണെന്ന് കാണാൻ കഴിയും. ‘a becoming-wasp of the Orchid and a becoming-Orchid of the wasp. ഇവിടെ ഓർക്കിഡും വണ്ടും ചേർന്ന് ഒരു Rhizome സൃഷ്ടിക്കുകയാണ്. പ്രകൃതിതന്നെ പ്രകൃതിവിരുദ്ധ സമാഗമങ്ങളുടെ വേദിയാകുന്നു. ‘Natural joints’ എന്നൊന്ന് ഇല്ലാതാകുന്നു. എന്തും ഏതിലേക്കും തുറക്കാവുന്ന ഒന്നായിമാറുന്നു. എവിടെയും അവിചാരിതമായ ഒരു മുളപൊട്ടൽ സംഭവിക്കാം. ഇതിലൊന്നും ചരിത്രമല്ല, ഭൂമിശാസ്ത്രമാണ് പ്രധാനമാകുന്നത്. ഇതിനെയാണ് ദില്യൂസും ഗത്താരിയും ‘A-signifying rupture’ എന്ന് വിളിക്കുന്നത്. നിങ്ങളെ കേൾക്കുന്ന കുട്ടികളെ നിങ്ങൾ കേൾക്കുന്നുണ്ടോ? ‘What children say’ എന്ന ലേഖനം ദില്യൂസ് എഴുതിയത് കുട്ടികളുടെ സ്വപ്നങ്ങളെയും സംസാരങ്ങളെയും നിരന്തരമായി വ്യാഖ്യാനിച്ചുകൊണ്ടിരുന്ന മനോവിശകലനത്തെ പറ്റിയാണ്. കുഞ്ഞു റിച്ചാർഡ് മനോവിശ്ലേഷകയായ മെലാനി ക്ലെയ്‌നെക്കുറിച്ചു (Melanie Klein) പറഞ്ഞ പോലെ “Mr.K interpreted, interpreted INTERPRETED”. ഫ്രോയ്ഡിന്റെ ലിറ്റിൽ ഹാൻസ് കുടുംബ വീട് വിട്ട് താഴെ കൊച്ചു കൂട്ടുകാരിയുടെ (Mariedl) കൂടെ ഒരു ദിവസം കഴിഞ്ഞ്, പിറ്റേന്ന് പുലർച്ചെ തിരിച്ചെത്താനും ആഗ്രഹം അറിയിച്ചപ്പോഴും വീടുവിട്ട് തനിക്ക് ചേർന്ന മറ്റൊരുകൂട്ടുകാരിയുടെ കൂടെ തെരുവ് ചുറ്റാൻ ഒരുങ്ങിപ്പുറപ്പെട്ടപ്പോഴും ഫ്രോയ്ഡിന്റെ മനോവിശ്ലേഷണീയം അത് മുഴുവൻ ‘അച്ഛൻ-അമ്മ-കുട്ടി’ എന്ന കഥയിലേക്ക് ചുരുക്കുകയായിരുന്നു. അവന് എപ്പോഴും അമ്മയുടെ കട്ടിലിനരികിലേക്ക് തിരിച്ചുനടക്കേണ്ടി വന്നു!! ഫ്രോയിഡ് ഒരിക്കലും ഹാൻസ് ആ കൊച്ചുപെൺകുട്ടിയെ ആഗ്രഹിച്ചിരുന്നു എന്ന് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അത് അടക്കിവച്ച മറ്റെന്തോ ആഗ്രഹത്തിന്റെ പ്രകടനം മാത്രമായി ചുരുക്കി മനസ്സിലാക്കി. “Freud does not understand anything about assemblages or the movement of de-territorialisation that accompany them. He only knows one thing: the family territory, the logical family person” (Two Regimes of Madness- p90) മറ്റെന്തും പ്രത്യക്ഷമാകുന്നത് കുടുംബത്തിന്റെ പ്രതിനിധാനത്തിനകത്തു മാത്രമാണ്. ഹാൻസിന് മറൈഡ്ൽ (Mariedl) നോടുള്ളത് അമ്മയോടുള്ളത് തന്നെയാണ്. ഇവിടെ മറ്റേതു പരിതസ്ഥിതി (Milieu) കളിൽ നിന്നെല്ലാം സ്വതന്ത്രമായി പ്രഥമഗണനീയമായത് അച്ഛനും അമ്മയും ആണ്. പക്ഷെ ഓരോ സവിശേഷ പരിതസ്ഥിതിയും തനത് ഗുണങ്ങളും വസ്തുക്കളും ശക്തിയും സംഭവങ്ങളും ചേർന്നതാണ്. തെരുവിനെ ദില്യൂസ് ഉദാഹരണമായെടുക്കുന്നു. അതിന്റെ കല്ലുപാകിയ പാതയോരങ്ങൾ, ഒച്ചകൾ (കച്ചവടക്കാരുടെ ഒച്ചയിടൽ) മൃഗങ്ങൾ (കുതിരകൾ) തെരുവിൽ അരങ്ങേറുന്ന നാടകങ്ങൾ (കാൽ വഴുതി വീഴുന്ന കുതിര. അതിനു കിട്ടുന്ന ചാട്ടവാറടികൾ). ഈ സഞ്ചാരവഴികൾ (trajectory) ആ വഴികളിലൂടെ സഞ്ചരിക്കുന്നവരുടെ കർതൃത്ത്വവുമായി മാത്രമല്ല , അയാളിൽ പ്രതിഫലിക്കുന്നിടത്തോളം ആ പരിതസ്ഥിതിയുടെ തന്നെ കർതൃത്ത്വവുമായും ഇഴചേർന്നു കിടക്കുന്നതാണ്. ‘The map expresses the identity of the journey and what one journeys through.’ ദില്യൂസിയൻ ഭാഷയിൽ പറഞ്ഞാൽ രക്ഷിതാക്കൾ കുട്ടികൾ കടന്നുപോകുന്ന ഒരു ‘milieu’ മാത്രമാണ്. അവർ അവരുടെ ഗുണങ്ങളിലൂടെയും ശക്തിയിലൂടെയും കടന്നുപോകുകയും അതിന്റെ ‘മാപ്പിംഗ്’ നടത്തുകയും ചെയ്യുന്നു. എന്നാൽ കുട്ടികൾക്ക് മറ്റെല്ലാത്തിനെക്കാളും പ്രാമുഖ്യം മാതാപിതാക്കൾ ആണെന്നും മറ്റെല്ലാം അതിനു കീഴെയോ അനുബന്ധമായി നിലനിൽക്കുന്നതോ മാത്രമാണ് എന്ന് കരുതുന്നതിൽ ശരികേടുണ്ട്. ‘father and mother are not the coordinates of everything that is invested by the unconscious’ എന്ന് ദില്യൂസ്. ഹാൻസിന് ഒരിക്കലും ലിംഗച്ഛേദഭീതി ഉണ്ടായിരുന്നില്ല. ‘Children have no interest in organs and organic functions, the things of sex'(TRM). തനിക്ക് ഉള്ളത് പോലെ പെൺകുട്ടികൾക്കും മുള്ളുന്ന സാധനം (pee-maker) ഉണ്ടെന്ന് അവനറിയാം, അമ്മയ്ക്കും ഉണ്ട്. ഉള്ളതൊക്കെ ഒന്ന് തന്നെ, സ്ഥാനവും ബന്ധവും അല്പം മാറിയിരിക്കുന്നു. ‘univocity of being and desire’. സ്ഥാനങ്ങളിലും ബന്ധങ്ങളിലും ഉള്ള വൈവിധ്യം വ്യത്യസ്ത നിലയിൽ ശക്തിയും തികവും ഉള്ള ‘യന്ത്ര സംഘാതങ്ങൾ’ (Machinic Assemblage) സൃഷ്ടിക്കുന്നു. ‘അപ്പോൾ രണ്ട് ലിംഗങ്ങൾ അല്ല, എണ്ണമാറ്റതാണ് ഉള്ളത്.’ എത്രമാത്രം സംഘാതങ്ങൾ സാധ്യമാണോ അത്രയും ലിംഗസാധ്യതകളും ഉണ്ട്. നമ്മൾ ഓരോരുത്തരും അനവധിയായ സംഘാതങ്ങളിൽ പ്രവേശിക്കുകയാൽ നമുക്കൊക്കെ അത്രയും ലിംഗങ്ങളും ഉണ്ട്. കുട്ടികൾ തങ്ങൾ രണ്ട് ലിംഗങ്ങളിൽ ഒന്നിൽ തളക്കപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയുമ്പോൾ അവരുടെ ശക്തി ഇല്ലായ്മ കൂടി തിരിച്ചറിയുകയാണ്. അവരുടെ യന്ത്രഭാവന നിശബ്ദമാക്കപ്പെടുന്നു, അവരെ നമ്മൾ വിഷാദഭാവത്തിലേക്കു തള്ളിവിടുന്നു’. കുട്ടിക്കുള്ളത് ലിംഗച്ഛേദഭീതിയല്ല, തന്റെ അനവധിയായ ലിംഗസാധ്യതൾ അപഹരിക്കപ്പെട്ടതിനാലുള്ള വിഷാദമാണ്. “They have been damaged,Their countless sexes have been stolen” (TRM). ദില്യൂസിയൻ ചിന്തയിലെ ‘Univocity’ സ്പിനോസയിലേതു പോലെ വസ്തുവിനല്ല, പ്രക്രിയയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അത് തീർത്തും ‘Rhizomatic’ ആണെന്ന് കാണാം. ‘Locomotive, horse and sun are no less sexes than boy and girl’ (TRM). ലിറ്റിൽ ഹാൻസ് യഥാർത്ഥത്തിൽ തന്റെ ചിന്തയാണ് പറയുന്നത്. എന്നാൽ ഫ്രോയ്ഡ് ഉടൻ അത് സ്വപ്നമായി കണ്ട് വ്യഖ്യാനിച്ചു തുടങ്ങുന്നു. അതിൽ കുതിരയെ കൂടാതെ ജിറാഫും ഉണ്ടായിരുന്നു. വലിയ ജിറാഫ് ‘കുഞ്ഞനായി’ മാറുന്നു, അതിന്റെ പുറത്താണ് ഹാൻസ് സ്വന്തം മുറിയിൽ ഇരിക്കുന്നത്. എന്താണ് ‘കുഞ്ഞൻ ജിറാഫ്’ എന്നു അച്ഛൻ ചോദിക്കുമ്പോൾ, വലിയ ജിറാഫ് അച്ഛൻ അല്ലെങ്കിൽ അച്ഛന്റെ ലിംഗം ആണെന്നും കുഞ്ഞൻ ജിറാഫ് ‘അമ്മ അല്ലെങ്കിൽ ‘യോനി’ ആണെന്നും ആയിരുന്നു മറുപടി. ഇത് അഗമ്യ ഗമനത്തിനുള്ള ത്വരയും, ലിംഗച്ഛേദഭീതിയും, കുറ്റബോധവും ഒക്കെ ചേർന്ന ഒന്നാണ്. ഹാൻസിന്റെ കുതിരപ്പേടി അത് തന്റെ വിരലിൽ കടിക്കും എന്നതാണ്, വിരലും ഇവിടെ ലിംഗപ്രതീകം തന്നെ. തന്റെ കുടുംബവീടിനു മുന്നിലെ വളവ് തിരിയുമ്പോൾ കുതിരവണ്ടികൾ മറിഞ്ഞുവീഴും എന്ന ഭയത്തെപ്പറ്റി ഹാൻസിനോടുള്ള അച്ഛന്റെ ചോദ്യം ഇതാണ് ‘ ഇനി പറയൂ, ആ കുതിര വണ്ടി ആരാണ്? ഞാനോ, നീയോ അതോ അമ്മയോ? അവന്റെ കാമനകളെ ആ നിലയ്ക്ക് ത്രികോണത്തിൽ ആക്കുമ്പോൾ അവൻ എന്തു പറയാൻ ആണ്? “ഇവിടെയെല്ലാം കുട്ടികൾ ഒരു ഭൂപടം വരച്ചു തുടങ്ങുമ്പോൾ, Rhizome പണിയുമ്പോൾ അതിനെ അലസിപ്പിക്കുകയാണ് മനോവിശ്ലേഷണീയം ചെയ്യുന്നത്. പുറത്തേക്കുള്ള വഴികൾ മുഴുവൻ കൊട്ടിയടക്കുന്നു. അവനിൽ നാണവും കുറ്റബോധവും നിറയ്ക്കും വരെ അവർ ആ പണി തുടരും. ഫോബിയ (അവർ അവനെ ‘കെട്ടിടം’, ‘തെരുവ്’ തുടങ്ങിയ Rhizhomeൽ നിന്നും വിലക്കി, രക്ഷിതാക്കളുടെ കിടക്കയിലേക്ക് ചുരുക്കി. അവന്റെ തന്നെ ശരീരത്തിലേക്ക് ചുരുക്കി, പ്രൊഫസർ ഫ്രോയ്ഡിൽ തറപ്പിച്ചു നിർത്തി”. (ATP) തന്റെ വരകളിലൂടെയും കഥകളിലൂടെയും ഹാൻസ് അവന്റെ പലായനപഥങ്ങൾ കണ്ടെത്തുകയായിരുന്നു. ഭൂപടം നിർമ്മിക്കുകയും ‘പുറ’ത്തേക്ക് പാലം പണിയുകയുമായിരുന്നു, മൃഗലോകത്തെക്കും പ്രകൃതിയിലേക്കും നഗരമധ്യത്തിലേക്കും വഴികണ്ടെത്തുകയായിരുന്നു. ‘ഒരിക്കൽ Rhizome തകർക്കപെട്ടാൽ അതിന്റെ കഥകഴിഞ്ഞു. മരമാക്കിമാറ്റിയാൽ, അതിന്റെ വഴിമുടക്കിയാൽ അവിടെ തീർന്നു. കാമനകളുടെതന്നെ ശ്വാസം നിലച്ചുപോകും. എല്ലായ്പോഴും ഒരു Rhizome പണിതാണ് കാമനകൾ രൂപം കൊള്ളുന്നതും അനക്കം വയ്ക്കുന്നത്.’ Once a Rhizome has been obstructed, aborified it’s all over, no desire stirs; for it is always by rhizome that desire moves and produces. (ATP) സൈക്കോ അനാലിസിസിന് പകരമായി ഗത്താരിയും ദില്യൂസും മുന്നോട്ടുവയ്ക്കുന്നത് സ്കിസോ അനാലിസിസ് ആണ്. La Borde ക്ലിനിക്കിൽ ഗത്താരിയുടെ സഹപ്രവർത്തകൻ കൂടിയായിരുന്ന ദെലിനി (Fernand Deligny) ഓടിസ്റ്റിക് കുട്ടികളുടെ ‘അലച്ചൽ വരകൾ’ (wondering lines) അടയാളപ്പെടുത്തിയത് ദില്യൂസും ഗത്താരിയും പരാമർശിക്കുന്നുണ്ട് . ദെലിനി ഓടിസ്റ്റിക് കുട്ടികളുടെ ചേഷ്ടകളും ചലനങ്ങളും അടയാളപ്പെടുത്തുകയായിരുന്നു (Mapping). ഒരു കുട്ടിയുടെ തന്നെ പല ഭൂപടങ്ങൾ, അതുപോലെ പലകുട്ടികളുടെ ഒരൊറ്റ ഭൂപടം (ATP), എല്ലാം അദ്ദേഹം അടയാളപ്പെടുത്തി. ഒരു കുട്ടിയുടെ തന്നെ രണ്ട് ഭൂപടങ്ങൾ എടുത്താലും അവ ഒരുപോലെ ആയിരിക്കില്ല. അവ തികച്ചും അലയുന്ന രേഖകൾ (wandering lines) ആയിരിക്കും, തുടക്കവും ഒടുക്കവും ഇല്ലാത്ത പലായനപാതകൾ. ഒരുപക്ഷേ അതു ജീവിത സാധ്യമല്ലെന്നു നമുക്ക് തോന്നും, ജീവിക്കുന്ന അസാധ്യജീവിതം. എന്തെന്നാൽ വൃക്ഷജീവിതചിന്തക്ക് അതൊരിക്കലും ഗ്രാഹ്യമാകാൻ വഴിയില്ല. കുട്ടികളിലുള്ള അതിവിശിഷ്ടമായ അവസ്ഥ കലയിലും സന്നിഹിതമാണ്, അവ രണ്ടും വൈയക്തികവും യുക്തിഭദ്രവുമായ യാതൊന്നും നിലനിർത്തുന്നില്ല. അതിന്റേതായ വഴിയിൽ കുട്ടികൾ പറയുന്നത് തന്നെയാണ് കലയും പറയുന്നത്. അവരണ്ടും സഞ്ചാരവഴികളും ആയിക്കൊണ്ടിരിക്കലും ഒക്കെ ചേർന്നതാണ്, അതും ഒരേസമയം തീവ്രവും വിപുലവുമായ ഭൂപടങ്ങൾ വരച്ചുകൊണ്ട്. ‘The map is open and connectable in all of its dimensions; It is detachable, reversible, susceptible to the constant modification’ എന്ന് D&G. (ATP) ചിന്ത ലോകത്തിന്റെ/ലോകത്തോടൊപ്പമുള്ള ഭൂപടസൃഷ്ടിയാണ്, അതുപോലെ ഓർക്കിഡ്, വണ്ടിനെ പകർത്തുകയല്ല, പകരം അതിന്റെ/ അതിനൊപ്പമുള്ള ഭൂപടനിർമ്മിതിയാണ് Orchid-Wasp Rhizomeൽ നടക്കുന്നത്. ചിന്ത ലോകത്തെ പകർത്തുകയല്ല, അതിനോട് ബന്ധിതമാകുകയാണ് ചെയ്യുന്നത്. അത് വൈദഗ്ദ്ധ്യത്തിന്റെയോ, വ്യാഖ്യാനത്തിന്റെയോ വിഷയമല്ല, പരീക്ഷണങ്ങൾക്കാണ് അവിടെ പ്രാധാന്യം. Map/Tracing, Rhizome/Tree എന്നിവയിൽ ദില്യൂസും ഗത്താരിയും രണ്ടിൽ ഒന്നിനെ മേൽസ്ഥാപിക്കുക ആണെന്ന തോന്നൽ ചിലപ്പോൾ ഉണ്ടാകാം. പക്ഷെ ഭൂകാണ്ഡങ്ങളിൽ മരം വളരുന്നതും, മരത്തിന്റെ ചില്ലകളിൽ ഭൂകാണ്ഡങ്ങൾ മുള പൊട്ടുന്നതിനെക്കുറിച്ചും കരുതിയിരിക്കാൻ അവർ എപ്പോഴും ഓർമിപ്പിക്കുന്നു. അത്പോലെ, അപദൃഢീകരണം (de-stratificaion) അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്, അല്ലാത്തപക്ഷം അത് ആത്മഹത്യാപരമായി തീർന്നേക്കാം. A fabric is a material made through weaving, knitting, spreading, crocheting, or bonding that may be used in production of further goods (garments, etc.). And felt is a textile material that is produced by matting, condensing and pressing fibers together. Felt can be made of natural fibers such as wool or animal fur, or from synthetic fibers such as petroleum-based acrylic or acrylonitrile or wood pulp-based rayon.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
‘ഞാന്‍ ആത്മാവാണ്, ശരീരമല്ല’ എന്ന ആത്മാനുഭവം സദാ ഉണ്ടായിരിക്കുക, തത്ത്വജ്ഞാനത്തിന്‍റെ പ്രയോജനം കണ്ടറിയല്‍ എന്നിതൊക്കെയാണ് ബ്രഹ്മനിഷ്ഠയ്ക്കുള്ള ഉപായങ്ങളായി പറയപ്പെട്ടിരിക്കുന്നത്. ഇതിന് വിപരീതമായതൊക്കെ അജ്ഞാനം തന്നെ. പരമാത്മാവിനെ അനുവച്ചിറിയുന്നത്‌ ആദ്ധ്യാത്മജ്ഞാനത്തില്‍ക്കൂടിയാണെന്നും ഭൌതികശ്രേയസ്സിലേക്കോ സ്വര്‍ഗീയഭോഗങ്ങളിലേക്കോ നയിക്കുന്ന ജ്ഞാനം അജ്ഞാനമല്ലാതെ മറ്റൊന്നുമല്ലെന്നും അവന്‍ ദൃഡമായി വിശ്വസിക്കുന്നു. തന്മൂലം സ്വര്‍ഗ്ഗപ്രാപ്തി അവന്‍റെ ലക്ഷ്യമല്ല. ഐഹികജീവിതത്തെപ്പറ്റി എന്തെങ്കിലും സംസാരിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ അവന്‍ തല്പരനല്ല. അതിനുപകരം സദാചാരനിരതനായി അതീവ ശ്രദ്ധയോടെ ആത്മജ്ഞാനത്തിന്‍റെ അഗാധമായ ആഴങ്ങളിലേക്ക് അവന്‍ കുതിക്കുന്നു. ഒരു പാന്ഥന്‍ പലവഴികള്‍ കൂടിച്ചേരുന്ന സന്ധിയില്‍ എത്തുമ്പോള്‍ ശരിയായ വഴി ഏതെന്നു തിരക്കി അതില്‍ക്കൂടി യാത്ര ചെയ്യും. അതുപോലെ അവന്‍ മറ്റെല്ലാവിധ ജ്ഞാനങ്ങളുടെ വഴികളെയും ഉപേക്ഷിച്ച് അവന്‍റെ മനസ്സിനേയും ബുദ്ധിയേയും ആദ്ധ്യാത്മജ്ഞാനത്തിന്‍റെ പാതയില്‍ക്കൂടി നയിക്കുന്നു. അദ്ധ്യാത്മജ്ഞാനമാണ് യഥാര്‍ത്ഥത്തിലുള്ള ജ്ഞാനമെന്നും മറ്റുള്ള ജ്ഞാനമെല്ലാം മാനസികവിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നുള്ള ബോധം അവന്‍റെ മനസ്സില്‍ രൂഡമൂലമാവുകയും അവന്‍റെ ബുദ്ധി സ്ഥിരമാവുകയും ചെയ്യുന്നു. അവന്‍റെ മനസ്സ് മഹാമേരുപര്‍വ്വത്തത്തെപ്പോലെ അചഞ്ചലമായിരിക്കും. ധ്രുവനക്ഷത്രം ആകാശത്തില്‍ ഉറച്ചുനില്‍ക്കുന്നതുപോലെ, അവന്‍റെ മനസ്സ് അദ്ധ്യാത്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കും. അവനില്‍ ജ്ഞാനം കുടികൊള്ളുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഒരുവന്‍ ഇരിക്കുന്നുവെന്നു പറഞ്ഞതുകൊണ്ട് മാത്രം ഇരിക്കുന്നതിന്‍റെ സുഖമോ ആശ്വാസമോ അനുഭവിക്കുകയില്ല. ജ്ഞാനത്തിന്‍റെ കാര്യവും ഇപ്രകാരം തന്നെയാണ്‌. ജ്ഞാനം സിദ്ധിച്ചുവെന്നു പറഞ്ഞതുകൊണ്ട് മാത്രം ജ്ഞാനിയാവുകയില്ല. ജ്ഞാനം കൊണ്ട് ജ്ഞേയവസ്തു അനുഭവിച്ചറിയാതെ ഒരുവന് ജ്ഞാനലബ്ധി ഉണ്ടായി എന്ന് കരുതാന്‍ സാദ്ധ്യമല്ല. ജ്ഞാനത്തില്‍ നിന്ന് ലഭിക്കുന്ന ഫലം, ജ്ഞേയത്തെ – പരം പൊരുളിനെ – അറിയുകയെന്നുള്ളതാണ്. ഒരുവന്‍റെ മനസ്സില്‍ ജ്ഞാനത്തെ സ്ഥിരമായി പ്രതിഷ്ഠിച്ചു കഴിയുമ്പോള്‍ അവന്‍ ജ്ഞാനിയാകുന്നു. അന്ധന്‍റെ കൈയില്‍ വിളക്കുകിട്ടുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അതുപോലെ ജ്ഞാനം ലഭിക്കുകയും അതുകൊണ്ട് ജ്ഞേയത്തെ അറിയുകയും ചെയ്യുന്നില്ലെങ്കില്‍ അവന് ലഭിച്ചിട്ടുള്ള ജ്ഞാനം വ്യര്‍ത്ഥമാണ്. ജ്ഞാനപ്രകാരം കൊണ്ട് ചിത്തം പരംപൊരുളില്‍ എത്തുന്നില്ലെങ്കില്‍ അതിനെ പ്രചോദിപ്പിക്കുന്ന അന്തര്‍ഹിത ചൈതന്യം അന്ധമാണ്‌. നിഷ്കാമവും പരിശുദ്ധമായ ഒരു ചിത്തം, ജ്ഞാനപ്രകാശമേല്ക്കുന്ന ഏതു വസ്തുവും ബ്രഹ്മമായി കാണുന്നു. ജ്ഞാനസംവര്‍ദ്ധനത്തോടൊപ്പം അവന്‍റെ ചിത്തവികാസവും സംഭവിക്കുന്നു. അദ്ധ്യാത്മജ്ഞാനം അവന്‍റെ ചിത്തത്തെ പവിത്രമാക്കുകയും അതു ജ്ഞേയവസ്തുവിനെ കാണുന്നതിനുള്ള മാധ്യമമായിത്തീരുകയും ചെയ്യുന്നു. അപ്രകാരമുള്ള ചിത്തത്തിന്‍റെ ഉടമസ്ഥന്‍ ജ്ഞാനിയുടെ അവതാരമാണെന്നു പ്രത്യേകമായി വിശേഷിപ്പിക്കേണ്ട കാര്യമില്ല. സൂര്യനെ ചൂണ്ടിക്കാണിച്ചു ഇതു സൂര്യനാണെന്ന് പറയേണ്ട ആവശ്യമുണ്ടോ? ഇത്രയുമായപ്പോള്‍ ശ്രോതാക്കള്‍ പറഞ്ഞു: മതി, മതി. അങ്ങ് ജ്ഞാനത്തെപ്പറ്റി പറഞ്ഞത് ധാരാളമായി. അങ്ങയുടെ കാവ്യാത്മകവും വാചാലവുമായ പ്രഭാഷണം ജ്ഞാനത്തെപ്പറ്റി ഞങ്ങളെ തികച്ചും ബോധവാന്മാരാക്കിയിരിക്കുന്നു. എങ്കിലും ഗീതയെപ്പറ്റി കേള്‍ക്കാനാണ്‌ ഞങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നതെന്ന കാര്യം അങ്ങ് വിസ്മരിച്ചിരിക്കുന്നു. ആളുകള്‍ ആഹാരം കഴിക്കാന്‍ കാത്തിരിക്കുമ്പോള്‍ പാകം ചെയ്ത ആഹാരവുമായി ഗൃഹനാഥ കടന്നുകളഞ്ഞാല്‍ അവള്‍ എത്ര വിനയസമ്പന്നയാണെങ്കിലും എന്താണ്‌ പ്രയോജനം? മറ്റെല്ലാതരത്തിലും കൊള്ളാവുന്ന ഒരു പശു കറക്കുന്നവനെ തൊഴിക്കുമെങ്കില്‍ അതിന് ആരാണ് തീറ്റി കൊടുക്കുന്നത്. ജ്ഞാനത്തെപ്പറ്റി ഒന്നും അറിവില്ലാത്തവര്‍ അതേപ്പറ്റി ധാരാളം വായിട്ടടിക്കാറുണ്ട്. എന്നാല്‍ അങ്ങയുടെ കാര്യം അങ്ങനെയല്ല. അങ്ങ് ജ്ഞാനത്തിന്‍റെ മനോജ്ഞമായ ഒരു ദര്‍ശനമാണ് ഞങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്. അങ്ങയുടെ വാഗ്ധോരണി എത്ര ദിവസംതുടര്‍ച്ചയായി കേട്ടാലും ഞങ്ങള്‍ മുറുമുറുക്കുകയില്ല. ആനന്ദകരമായ ദിനങ്ങള്‍ അനവതരം വന്നുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും അതെണ്ണിത്തിട്ടപ്പെടുത്തി മുഷിയുമോ? പൌര്‍ണമി ഒരു യുഗം മുഴുവന്‍ നീണ്ടു നിന്നാലും ചകോരം ചന്ദ്രിക നുകര്‍ന്ന് തളരാറുണ്ടോ? ജ്ഞാനത്തെപ്പറ്റി നവരസങ്ങളും കലര്‍ന്നുള്ള അങ്ങയുടെ വാക്ചാതുര്യമേറിയ മധുര ഭാഷണം കേട്ടാല്‍ ആരാണ് മതിയെന്ന് പറയുക? ആതിഥ്യമാര്യാദ അങ്ങേയറ്റം പാലിക്കുകയും പാചകക്കാര്യത്തില്‍ അതിസമര്‍ത്ഥയുമായ ഒരു ആതിഥേയയുടെ വീട്ടില്‍ വിരുന്നു വരുന്ന ഭക്ഷണ പ്രിയനായ ഒരഥിതി, ഭക്ഷണം വിളമ്പാന്‍ അല്പം താമസിച്ചാലും പരിഭവിക്കുകയില്ല. ഞങ്ങളുടെ സ്ഥിതിയും അതുപോലെയാണ്. ഞങ്ങള്‍ ജ്ഞാനത്തെപ്പറ്റി അറിയണമെന്നാഗ്രഹിച്ചു. അത്യന്തം ഔത്സുക്യത്തോടും അതിലേറെ അഭിനിവേശത്തോടുംകൂടി അങ്ങ് അത് ഞങ്ങളെ വിവരിച്ചു കേള്‍പ്പിച്ചു. ഞങ്ങള്‍ക്കു ജ്ഞാനത്തെപ്പറ്റിയുള്ള താല്‍പര്യം നാലിരട്ടയായി വര്‍ദ്ധിച്ചു. അങ്ങ് യഥാര്‍ത്ഥത്തില്‍ ജ്ഞാനദേവനാണെന്നു പറയാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. എങ്കിലും ഇനിയും ഭഗവാന്‍ ഗീതയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളെ പറഞ്ഞു കേള്‍പ്പിച്ചാലും. ഇതുകേട്ടപ്പോള്‍ നിവൃത്തിനാഥിന്‍റെ ശിഷ്യനായ ജ്ഞാനേശ്വരന്‍ പറഞ്ഞു: എനിക്കും ഈ അഭിപ്രായം തനെയാണുള്ളത്‌. നിങ്ങള്‍ എനിക്കു അനുജ്ഞ നല്‍കിയ നിലയ്ക്ക് ഈ പ്രഭാഷണം ഞാന്‍ ആവശ്യമില്ലാതെ ദീര്‍ഘിപ്പിക്കുകയില്ല. ജ്ഞാനത്തെപ്പറ്റിയുള്ള പതിനെട്ടു ലക്ഷണങ്ങള്‍ അര്‍ജ്ജുനനോട് പറഞ്ഞശേഷം ഭഗവാന്‍ തുടര്‍ന്നു:
README.md exists but content is empty. Use the Edit dataset card button to edit it.
Downloads last month
0
Edit dataset card