text
stringlengths
496
215k
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
മുന്നരെ കോടിയുടെ റേഞ്ച് റോവർ വോഗിൽ യാത്ര ചെയ്ത് മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു. മകൾക്കായ് ഒരു കിടിലൻ സർപ്രൈസ് ഒരിക്കയാണ് പുതിയ വണ്ടിയുടെ വിവരം മകളോട് പറഞ്ഞത്. ഡ്രൈവറെ വണ്ടിയിൽ കുനിഞ്ഞിരുത്തി പക്രു ഓടിക്കുന്ന രീതിയിലാണ് കാർ കൊണ്ട് നിർത്തിയത്. പക്രുവിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലൂടെയാണ് റേഞ്ച് റോവറിലെ യാത്ര വിശേഷങ്ങൾ മകളായ ദീപ്ത കീർത്തി പങ്കു വെച്ചത് . മകളോട് വണ്ടിയെ കുറിച്ചുള്ള കാര്യങ്ങളും പക്രു പറഞ്ഞു കൊടുക്കുന്നുണ്ട്. അച്ഛൻ മകൾ ബന്ധത്തേക്കാൾ ഉപരി രണ്ടു കൂട്ടുകാരെ പോലെയാണ് ഇവർ സംസാരിക്കുന്നത്. കേരളത്തിൽ തന്നെ ഇപ്പോൾ വിപണിയിലുള്ള ഏറ്റവും കൂടുതൽ വിലവരുന്ന വാഹനങ്ങളിൽ ഒരെണ്ണം ആണ് ഇതെന്നും, ലണ്ടനിൽ നിന്നാണ് വാഹനം ഇറക്കുമതി ചെയ്തതെന്നും പക്രു മകളോട് പറയുന്നുണ്ട്.30-35സെന്റിമീറ്ററിൽ വണ്ടി ഉയർത്താനും താഴ്ത്താനും കഴിയുമെന്നും വളരെയധികം യാത്രാസുഖം ഉള്ളതും, കംഫർട്ട്മാണ് എന്നും,റോഡുകളിലെ കുണ്ടും കുഴികളും പോലും ഇതിന് പ്രശ്നമല്ലെന്നും താരം പറയുന്നു. പുറത്തു തണുപ്പ് ആണെങ്കിൽ അകത്തു സീറ്റു കൾ ചൂടാക്കാമെന്നും, സീറ്റുകൾ തണുപ്പിക്കാം എന്നും താരം പറയുന്നുണ്ട്. വണ്ടിയുടെ വിശേഷങ്ങൾ എല്ലാം പറഞ്ഞതിനുശേഷം മകളുമായി ഒരു യാത്രയും ഗിന്നസ് പക്രു നടത്തുന്നുണ്ട്. വാഹനത്തിന് രണ്ട് ലക്ഷം രൂപയിലധികം ഇൻഷുറൻസ് എന്നും താരം പറയുന്നു. റോഡ് ടാക്സ് 50 ലക്ഷം വരെ ആണെന്നും പറഞ്ഞു.500കിലോ ഗ്രാം വരെ ഉണ്ടെന്നു താരം പറയുന്നു. റേഞ്ച് റോവർ റോഡിലെ രാജാവെന്നും പക്രു പറയുന്നുണ്ട്. റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്ന വണ്ടിയാണെന്നും കേരളത്തിലെ റോഡുകൾക്ക് ഇങ്ങനെയുള്ള വണ്ടികളാണ് നല്ലതെന്നും പക്രു പറയുന്നു , ഡീസൽ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ സ്മൂതും സൈലന്റുമാണെന്ന് പക്രു പറഞ്ഞു. കേരളത്തിൽ പത്തു താഴെ വാഹനങ്ങിൽ ഒന്നാണ് ഈ വാഹനം. കേരളത്തിൽ പത്തു താഴെ വാഹനങ്ങിൽ ഒന്നാണ് ഈ വാഹനം. വണ്ടി ഓടിച്ച റോയൽ ഡ്രൈവ് കൊച്ചിയിലെ അഫ്സലിനെയും താരം പരിചയപ്പെടുത്തുന്നുണ്ട്. ഗിന്നസ് പക്രുവിന്റെ യഥാർത്ഥ പേര് അജയ് കുമാർ എന്നാണ്. Previous article53 ലക്ഷത്തിലധികം വില വരുന്ന ബിഎംഡബ്ലിവിന്റെ ത്രീ സീരീസ് സ്വന്തമാക്കി മലയാളികളുടെ പ്രിയ നടി സംയുക്ത മേനോൻ
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ്‌ ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്‌,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍. അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു. “വിഡ്ഡിയാണ്‌ നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട്‌ കരുണ കാട്ടിയിട്ടില്ല”. ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച്‌ ഞാന്‍ കണ്ണുതുറന്നിരിക്കുന്നു! ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്‌?. പക്ഷെ മനസ്സ്‌, ആ പ്രതിഭാസത്തിന്‍റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ്‌ ചികഞ്ഞെടുത്തത്‌. അധികം വൈകാതെ മനസ്സ്‌ മറുചോദ്യം കണ്ടെത്തി, “പക്ഷെ എനിക്കുറപ്പാണ്‌ ,തെക്കുനിന്നുതന്നെയാണ്‌ നായ ഓളിയിട്ടത്‌,ആ കാലന്‍ കോഴി എനിക്ക്‌ വേണ്ടി തന്നെയാണ്‌ കൂവിയത്‌”. “നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യന്‍റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല,ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ്‌ നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഏത് കൂട്ടുകെട്ടിലും സമ്മേളനത്തിലുമാണോ അധമ കാര്യങ്ങൾ ഉത്ഭവിക്കുന്നത് അവയിൽ നിന്ന് അകലേണ്ടത് അനിവാര്യമാണ്. മാത്രമല്ല അത്തരം സകല ചീത്തകാര്യങ്ങളുടെയും തരംതിരിവുകളെ സംബധിച്ച് ബോധവും ഉണ്ടായിരിക്കണം. എന്തെന്നാൽ വസ്തുക്കളെ സംബന്ധിച്ച ജ്ഞാനമുണ്ടായിരിക്കണമെന്നതാണ് പ്രഥമകാര്യം. ഏതെങ്കിലും വസ്തുവിനെ കുറിച്ച് അറിവില്ലെങ്കിൽ അതെങ്ങനെ കരസ്ഥമാക്കും? വിശുദ്ധ ഖുർആൻ (കാര്യങ്ങളെല്ലാം) ആവർത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് വിശുദ്ധ ഖുർആൻ വീണ്ടും വീണ്ടും പാരായണം ചെയ്യുക. തുടർന്ന് നിങ്ങൾ ചീത്ത കാര്യങ്ങളെ കുറിച്ചുള്ള വിശദീകരണം രേഖപ്പെടുത്തിക്കൊണ്ടിരിക്കുക. അനന്തരം ആ പാപങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും മുഖേന പരിശ്രമിക്കുകയും ചെയ്യുക. ഇതാകുന്നു തഖ്‌വയുടെ പ്രഥമഘട്ടം. നിങ്ങൾ ഇങ്ങനെ പരിശ്രമിക്കുമ്പോൾ അല്ലാഹു തആല നിങ്ങൾക്ക് (തിന്മ വർജ്ജിക്കാനുള്ള) സൗഭാഗ്യം നൽകുകയും നിങ്ങളെ കർപൂര സത്തിന്റെ പാനീയം കുടിപ്പിക്കുകയും ചെയ്യും. തന്മൂലം നിങ്ങളിലെ പാപാസക്തികൾ തികച്ചും കെട്ടടങ്ങുമാറാകും. തുടർന്ന് നിങ്ങളിലൂടെ സുകൃതങ്ങൾ മാത്രമായിരിക്കും സംഭവിക്കുക. മനുഷ്യൻ മുത്തഖി ആയിത്തീരുന്നതുവരെ അവന് പ്രസ്തുത പാനീയത്തിന്റെ ചഷകം നൽകപ്പെടുന്നില്ല. അതുപോലെത്തന്നെ അവന്റെ ആരാധനകളും പ്രാർഥനകളും സ്വീകാര്യതയുടെ വർണ്ണം പ്രാപിക്കുന്നുമില്ല. എന്തെന്നാൽ അല്ലാഹു അരുൾ ചെയ്യുന്നു, “ഇന്നമാ യതഖബ്ബലുല്ലാഹു മിനൽ മുത്തഖീൻ” (അൽ മായിദ 28) അതായത്, നിസ്സംശയം അല്ലാഹു മുത്തഖികളുടെ ഇബാദത്തുകളാണ് സ്വീകരിക്കുന്നത്. നമസ്കാരങ്ങളും വ്രതങ്ങളും മുത്തഖികളുടേത് മാത്രമാണ് സ്വീകരിക്കപ്പെടുന്നതെന്ന വസ്തുത തികച്ചും പരമാർഥമാണ്. ഇബാദത്തുകളുടെ സ്വീകാര്യത എന്നാൽ എന്താണ്? ഓർമ്മിക്കേണ്ടതാണ്, നാം നമസ്കാരം സ്വീകരിക്കപ്പെട്ടു എന്ന് പറയുമ്പോൾ അതുകൊണ്ടുദ്ദേശിക്കുന്നത് നമസ്കാരത്തിന്റെ സൽഫലങ്ങളും അനുഗ്രഹങ്ങളും അനുഷ്ഠിക്കുന്നവനിൽ സംജാതമായിരിക്കുന്നു എന്നാണ്. ആ സൽഫലങ്ങളും അനുഗ്രഹങ്ങളും ഉണ്ടായിട്ടില്ലെങ്കിൽ അതുവരെയും നമസ്കാരങ്ങൾ മലക്കം മറിച്ചിൽ മാത്രമാണ്. നമസ്കരിച്ച അതേ മസ്ജിദിൽ വെച്ചുതന്നെ അന്യരെ കുറിച്ച് പരാതിയും കുറ്റവും പറയുകയോ, രാത്രിയിൽ മോഷ്ടിക്കാനിറങ്ങുകയോ, ആരുടെയെങ്കിലും സൂക്ഷിപ്പുമുതലിൽ വിശ്വാസവഞ്ചന നടത്തുകയോ, ഒരുവന് അല്ലാഹു സമ്മാനിച്ച അന്തസ്സിനുമേൽ ലുബ്ധും അസൂയയും നിമിത്തം ആക്രമണം നടത്തുകയോ, ആരുടെയെങ്കിലും പ്രൗഢിയെ അധിക്ഷേപിക്കുകയോ ചെയ്യുന്നുവെങ്കിൽ അത്തരക്കാരുടെ നമസ്കാരവും നോമ്പും കൊണ്ട് എന്താണ് പ്രയോജനം? നിങ്ങൾ തന്നെ പറയുക, ഇവയിലൊക്കെ മുഴുകിയിരിക്കുന്നവന്റെ നമസ്കാരം അവന് എന്ത് ഗുണം ചെയ്തു? നമസ്കരിക്കുന്നതോടെ അവൻ വ്യാപൃതനായിരുന്ന തെറ്റുകളും തിന്മകളുമെല്ലാം കുറഞ്ഞ് വരണമെന്നതാണ് സംഭവിക്കേണ്ടിയിരുന്നത്. നമസ്കാരം അതിനുള്ള ഉത്തമ മാർഗമാണ്. ചുരുക്കത്തിൽ, മുഅ്മിൻ ആകാൻ ആഗ്രഹിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദ്യത്തെ പടിയും വിഷമഘട്ടവും തിന്മകളെ വർജ്ജിക്കുക എന്നതാകുന്നു. അതിന്റെ പേരാണ് തഖ്‌വ എന്നത്.
ചങ്ങനാശേരി അതിരൂപതാംഗമാണ് ഷംഷാബാദ് രൂപതയുടെ പുതിയ സഹായമെത്രാനായ ബിഷപ് തോമസ് പാടിയത്ത്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ബെല്‍ജിയംലുവൈന്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. കണ്ണൂര്‍ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ അദ്ധ്യാപകനായിരുന്നു. ബംഗളുരു ധര്‍മ്മാരാം, ഗോവ മാത്തര്‍ ദേയി, വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം, നമീബിയ സെന്റ് ചാള്‍സ് തുടങ്ങിയ സെമിനാരികളിലും പഠിപ്പിച്ചു. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളായി സേവനം ചെയ്തു വരികെയാണ് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെടുന്നത്. ബിഷപ് പാടിയത്തുമായി നടത്തിയ അഭിമുഖ സംഭാഷണം: മെത്രാഭിഷേകം : ഒക്‌ടോബര്‍ 9, 2022 മെത്രാനെന്ന നിലയില്‍ എന്ത് ആപ്തവാക്യമാണു തിരഞ്ഞെടുക്കുന്നത്? ''സത്യത്തില്‍ വിശുദ്ധീകരിക്കുക'' എന്നതാണ് ആപ്തവാക്യം. യോഹ 17:19 ല്‍ അധിഷ്ഠിതമാണ് അത്. 1994 ല്‍ പൗരോഹിത്യസ്വീകരണവേളയില്‍ എന്റെ ജീവിതത്തിന്റെ വഴിവിളക്കായി ഞാന്‍ തെരഞ്ഞെടുത്തതാണ് അത്. പുതിയൊരു ദൗത്യത്തിനായി വിളിക്കപ്പെട്ടപ്പോള്‍ ഇതേ വാക്കുകള്‍ തന്നെ എടുക്കാമെന്നു വിചാരിച്ചു. ഈശോയുടെ പൗരോഹിത്യപ്രാര്‍ത്ഥനയുടെ ഭാഗമാണല്ലോ അത്. ഇതിന് വ്യക്തിനിഷ്ഠമായ ഒരു മാനമുണ്ട്, ഒപ്പം വസ്തുനിഷ്ഠമായതും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരുവശത്ത്, എനിക്ക് എന്നെത്തന്നെ വിശുദ്ധീകരിക്കുക എന്ന കടമയും ലക്ഷ്യവുമുണ്ട്. മറുവശത്ത്, മറ്റുള്ളവരെ വിശുദ്ധീകരിക്കാനുള്ള കടമയുമുണ്ട്, വിശേഷിച്ചും വിശ്വാസികളെ. എന്റെ വചനം സത്യമാണെന്നു യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ പറയുന്നുണ്ട്. ഈശോ തന്നെയാണു സത്യം. എന്നു മാത്രമല്ല, എല്ലാ മതപാരമ്പര്യങ്ങളിലും ദൈവം സത്യമായി പരിഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഈ ആപ്തവാക്യത്തിന് ഒരു സാര്‍വത്രികമൂല്യവും ഉണ്ട്. അതുപോലെ സഭാത്മകമാനവും. മറ്റുള്ളവരെ വിശുദ്ധീകരിക്കുക എന്നതാണു സഭയുടെ ദൗത്യം. നിങ്ങളുടെ വിശുദ്ധീകരണം ദൈവഹിതമാണെന്ന വസ്തുതയ്ക്ക് വി.പൗലോസ് അടിവരയിടുകയും ചെയ്യുന്നു. ഉത്തരേന്ത്യയില്‍ (ആഗ്ര) ആയിരിക്കുമല്ലോ അങ്ങയുടെ അജപാലനപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇന്ത്യന്‍ സംസ്‌കാരത്തിലേക്കു കടന്നുചെല്ലേണ്ട ക്രൈസ്തവവിശ്വാസത്തെ എങ്ങനെയാണു മനസ്സിലാക്കുന്നത്? അതെ, ഉത്തരേന്ത്യന്‍ മിഷനിലാണു ഞാന്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. കുടിയേറ്റക്കാരുടെ അജപാലനത്തില്‍ മാത്രമല്ല, ജനതകളോടുള്ള സുവിശേഷപ്രഘോഷണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവിശ്വാസം അവശ്യമായും വിമോചനാത്മകമാണ്. ക്രൈസ്തവവിശ്വാസമാകട്ടെ, ഇന്ത്യന്‍ സംസ്‌കാരത്തിനു പുതിയൊരു കാര്യമല്ല താനും. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ളതാണത്. ഒരുപാടു പേര്‍ മാമോദീസാ മുങ്ങിയിട്ടുണ്ടെന്നല്ല അതിനര്‍ത്ഥം, മറിച്ച്, സാമൂഹ്യമേഖലയിലുള്ള നമ്മുടെ ശു ശ്രൂഷകളിലൂടെ സുവിശേഷമൂല്യങ്ങള്‍ ഇവിടെ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. വിശേഷിച്ചും വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളിലൂടെ. അവയിലൂടെ, യേശുക്രിസ്തുവിന്റെ വിമോചനാത്മകപ്രവര്‍ത്തനങ്ങളാണു നാം തുടരുന്നത്. ഇന്ത്യന്‍ സംസ്‌കാരം സമ്പന്നവും വൈവിധ്യപൂര്‍ണവുമാണ്. മതം സംസ്‌കാരത്തിന്റെ ഭാഗമാണ്, അതേസമയം സംസ്‌കാരാതീതവുമാണ്. അതുപോലെ തന്നെയാണ് ക്രൈസ്തവവിശ്വാസവും ക്രൈസ്തവസംസ്‌കാരവും. വിശ്വാസം വെളിപാടില്‍ അധിഷ്ഠിതമാണ്, അതൊരു ജീവിക്കുന്ന യാഥാര്‍ത്ഥ്യവുമാണ്. ഹിന്ദു മതം, സംസ്‌കാരം എന്നിവയും വെളിപാടിനോടു തുറവിയുള്ളതും ആഴത്തില്‍ ആത്മീയവുമാണ്; ഇരുമതങ്ങളും ആത്മീയതയെ മനസ്സിലാക്കുന്നതും ആത്മീയതയെ ആവിഷ്‌കരിക്കുന്നതും വ്യത്യസ്തമായിട്ടാണെങ്കിലും. അവയുടെ ആത്മീയതയുടെ സ്രോതസ്സുകളും വ്യത്യസ്തങ്ങളാണ്. സംസ്‌കാരം മതത്തെ നയിക്കുകയല്ല വേണ്ടത്. സംസ്‌കാരം മതത്താല്‍ പരിവര്‍ത്തനപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയുമാണ്. സാംസ്‌കാരികാനുരൂപണം നല്ലതാണ്, പക്ഷേ സ്വന്തം തനിമ നഷ്ടപ്പെടുത്താതെയാകണം അതു ചെയ്യേണ്ടത്. ഉത്തരേന്ത്യയിലേക്കു അജപാലനപ്രവര്‍ത്തനങ്ങള്‍ക്കായി പോകാന്‍ തയ്യാറെടുക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഈ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളുമെല്ലാം ഞാന്‍ മനസ്സില്‍ വയ്‌ക്കേണ്ടതുണ്ട്. മിഷന്‍ പ്രവര്‍ത്തനത്തിന്റെ പ്രാഥമികലക്ഷ്യം ഒരിക്കലും ക്രിസ്തുമതത്തിലേ ക്കുള്ള മതപരിവര്‍ത്തനമായിരുന്നില്ല, മറിച്ച് ഹൃദയത്തിന്റെ പരിവര്‍ത്തനമായിരുന്നു. ആരെങ്കിലും പൂര്‍ണമായ അറിവോടെയും സ്വാതന്ത്ര്യത്തോടെയും ക്രി സ്തുമതത്തെ സ്വന്തം മതമായി സ്വീകരിക്കാന്‍ സന്നദ്ധരാകുന്നെങ്കില്‍ അവര്‍ക്കു ആത്മാര്‍ത്ഥമായ സ്വാഗതമരുളുകയും ചെയ്യുന്നു. ഹിന്ദുത്വരാഷ്ട്രീയം ശ ക്തി പ്രാപിച്ചതോടെ പരമ്പരാഗതശൈലിയിലുള്ള മിഷന്‍ പ്രവര്‍ത്തനം ദുഷ്‌കരമായതായി തോന്നുന്നുണ്ടോ? യേശുക്രിസ്തുവിന്റെ സന്ദേശം എപ്രകാരം പ്രചരിപ്പിക്കാനാണ് അങ്ങു വിഭാവനം ചെയ്യുന്നത്? ''പരമ്പരാഗത മിഷന്‍ പ്രവര്‍ത്തനം'' എന്ന വിഷയം കൂടുതല്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്. വിദേശമിഷണറിമാരുടെയാണെങ്കിലും തദ്ദേശീയമിഷണറിമാരുടെയാണെങ്കിലും മിഷന്‍ പ്രവര്‍ത്തനത്തിന്റെ പ്രാഥമികലക്ഷ്യം ഒരിക്കലും ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനമായിരുന്നില്ല, മറിച്ച് ഹൃദയത്തിന്റെ പരിവര്‍ത്തനമായിരുന്നു. ആരെങ്കിലും പൂര്‍ണമായ അറിവോടെയും സ്വാതന്ത്ര്യത്തോടെയും ക്രിസ്തുമതത്തെ സ്വന്തം മതമായി സ്വീകരിക്കാന്‍ സന്നദ്ധരാകുന്നെങ്കില്‍ അവര്‍ക്കു ആത്മാര്‍ത്ഥമായ സ്വാഗതമരുളുകയും ചെയ്യുന്നു. സുവിശേഷത്തിനും യേശുക്രിസ്തുവിന്റെ ജീവിതത്തിനും ആധികാരികമായ സാക്ഷ്യം നല്‍കുകയാണു നാം ചെയ്യേണ്ടത്. മനുഷ്യരുടെ പരിവര്‍ത്തനം ആത്മാവിന്റെ ജോലിയാണ്, നാം കര്‍ത്താവിന്റെ കരങ്ങളിലെ ഉപകരണങ്ങള്‍ മാത്രവും. ഒരു മതേതരരാജ്യമെന്ന നിലയില്‍ ഇന്ത്യ എല്ലാ മതവിശ്വാസങ്ങളെയും സ്വീകരിക്കുന്നു. മതപ്രഘോഷണം ഭരണഘടനാപരമായ ഒരവകാശവുമാണ്, എല്ലാവര്‍ക്കും തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതു പ്രഘോഷിക്കാനും അതനുസരിച്ചു ജീവിക്കാനും അവകാശമുണ്ട്. മതങ്ങളിലും സമൂഹത്തിലും ഉള്ള മൗലികവാദപ്രവണതകളില്‍ ഒരു വര്‍ദ്ധനവ് എല്ലായിടത്തും കാണുന്നുണ്ട്. ക്രിസ്ത്യാനിയെന്ന നിലയില്‍ ഇതിനിടയില്‍ എങ്ങനെ ജീവിക്കണം? നമുക്കിടയിലെ മറ്റു മതങ്ങളോട് എപ്രകാരമാണ് ഇടപെടേണ്ടത്? അതെ, ആഗോളമായി തന്നെ മൗലികവാദപ്രവണതകള്‍ വര്‍ദ്ധിക്കുന്നുവെന്നത് ശരിയാണ്. ഇന്ത്യയും അതിനൊരപവാദമല്ല. മതമൗലികവാദമുള്‍പ്പെടെ വ്യത്യസ്തതരം മൗലികവാദങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്തുകൊണ്ടാണത്? മതത്തിന്റെ പങ്കും ദൗത്യവും സംബന്ധിച്ച് തെറ്റായ ഒരു ധാരണയും സങ്കല്‍പവും ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. സാര്‍വത്രിക സാഹോദര്യം പ്രഘോഷിക്കുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ട് ജനങ്ങളെ ദൈവത്തിലേക്കു നയിക്കുന്നതിനു വേണ്ടിയുള്ളതാണ്, ആദര്‍ശനിഷ്ഠമായി പറഞ്ഞാല്‍ എല്ലാ മതങ്ങളും. ഇന്നു സംഭവിക്കുന്നതെന്താണെന്നു വച്ചാല്‍, ഒരു വശത്ത് മതങ്ങളും രാഷ്ട്രീയവും കൂടിക്കലരുന്നു. മറുവശത്ത്, അനേകര്‍ സ്വന്തം സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് മതത്തെ ഒരു മാര്‍ഗമായി ഉപയോഗിക്കാന്‍ പ്രലോഭിതരാകുന്നു. അതുകൊണ്ട് അനേകര്‍ മറ്റു മതങ്ങളെയും അതിലെ വിശ്വാസികളെയും നിഷേധിക്കുന്നു. കൂടുതല്‍ കടുപ്പിച്ചു പറഞ്ഞാല്‍, അപരന്‍ എന്റെ ശത്രുവായി മാറുന്നു. സാര്‍വത്രിക സാഹോദര്യം പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഒരു മതമെന്ന നിലയില്‍ ക്രിസ്തുമതത്തിന് ഒരിക്കലും മൗലികവാദപരമായിരിക്കാന്‍ സാധിക്കില്ല. മതമായാലും, മനുഷ്യരായാലും മറ്റുള്ള എല്ലാത്തിനോടും തുറവിയുള്ളതായിരിക്കണം എല്ലാ മതങ്ങളും. അതാണു മതങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്നത്. ഇതര മതങ്ങളെയും ഓരോ വ്യക്തിയുടെയും അന്തസ്സിനെയും നാം ആദരിക്കേണ്ടതുണ്ട്, എങ്കില്‍ മാത്രമേ നമ്മളും ആദരിക്കപ്പെടുകയുള്ളൂ. ഒരു ഏകപക്ഷീയ സമീപനം ഇക്കാലത്തു പ്രതീക്ഷ പകരുന്നതല്ല. ബെല്‍ജിയം, ലുവൈനില്‍ തത്വശാസ്ത്രം പഠിച്ചയാളാണല്ലോ അങ്ങ്. വിശേഷിച്ചും എഎന്‍ വൈറ്റ്‌ഹെഡിനെ കുറിച്ചു പഠിച്ചു. അങ്ങയുടെ വിശ്വാസത്തെയും പ്രതിബദ്ധതയെയും ലോകത്തിലുള്ള പ്രവര്‍ത്തനങ്ങളെയും ആ പഠനം എങ്ങനെയാണു സമ്പുഷ്ടമാക്കിയത്? 1425-ല്‍ സ്ഥാപിതമായ വിഖ്യാതമായ ഒരു സര്‍വകലാശാലയാണല്ലോ ലുവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി. ആ യൂണിവേഴ്‌സിറ്റിയിലെ പഠനം എന്നെ പല തരത്തിലും പരിപോഷിപ്പിച്ചിട്ടുണ്ട്. അക്കാദമികമായും അജപാലനപരമായും അതെന്നെ ഗുണപ്പെടുത്തി. ക്യാംപസിലെ അക്കാദമിക അന്തരീക്ഷവും പ്രൊഫസര്‍മാരുമായി അക്കാദമിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ബൗദ്ധിക തീക്ഷ്ണതയുമാണ് അവിടെ ഞാനേറ്റവും വിലമതിക്കുന്നത്. അക്കാദമിക മികവിനെക്കുറിച്ചു നാം പറയാറുണ്ട്. എന്താണ് ശരിക്കും അതുകൊണ്ടുദ്ദേശിക്കുന്നത് എന്നെനിക്കു മനസ്സിലായത് ലുവൈനില്‍ വച്ചാണ്. ആ യൂണിവേഴ്‌സിറ്റി ഉയര്‍ത്തിപ്പിടിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കു കൈമാറുകയും ചെയ്യുന്ന മൂല്യബോധം, വിശേഷിച്ചും മാനവീകമൂല്യങ്ങളോടും മനുഷ്യാവകാശങ്ങളോടുമുള്ള ആദരവ് പ്രശംസാര്‍ഹമാണ്. എന്റെ ദൈവശാസ്ത്രത്തിനും വിശ്വാസജീവിതത്തിനും ശക്തമായ അടിത്തറ നല്‍കാന്‍ തത്വശാസ്ത്രപഠനം എന്നെ സഹായിച്ചു. തത്വശാസ്ത്രമാണ് ദൈവശാസ്ത്രത്തിന്റെ അടിത്തറ എന്നല്ല, മറിച്ച്, ദൈവശാസ്ത്ര വീക്ഷണങ്ങള്‍ക്ക് അതു യുക്തിയുടെ അടിത്തറ നല്‍കുന്നു. വിശ്വാസം യുക്തിപരമല്ല, തീര്‍ച്ചയായും. വിശ്വാസത്തിന്റെ യുക്തി യുക്തിവാദത്തിന്റെ യുക്തിയല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യമനസ്സിനെ ദൈവത്തിലേക്ക് അഥവാ, അതിഭൗതികതയിലേക്ക്, ആത്മജ്ഞാനത്തിലേക്ക് ഉയര്‍ത്തുന്ന രണ്ടു ചിറകുകളാണ് വിശ്വാസവും യുക്തിയുമെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിച്ചതു പോലെ. തത്വശാസ്ത്രം വളരെ തുറവിയുള്ളതും പ്രസാദാത്മകവുമാണ്. വ്യക്തികളോടും യാഥാര്‍ത്ഥ്യങ്ങളോടും അതു തുറവി പുലര്‍ത്തുന്നു. തുറവിയും ശുഭാപ്തിവിശ്വാസവും ഉള്ളയാളാകാന്‍ തത്വചിന്താപഠനം എന്നെ സഹായിച്ചിട്ടുണ്ട്. കൂടാതെ, തത്വശാസ്ത്രം ഒരു വ്യാഖ്യാനശാസ്ത്രമാണ്, വ്യാഖ്യാനമാണ്. തത്വശാസ്ത്രത്തിന്റെ അടിസ്ഥാനയിനങ്ങള്‍ ദൈവവും ലോകവും മനുഷ്യനുമാണ്. ഈയര്‍ത്ഥത്തില്‍, മനുഷ്യജീവിതത്തിന്റെയും അനുഭവത്തിന്റെയും ഈ മൂന്ന് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ള വ്യാഖ്യാനമാണ് തത്വശാസ്ത്രം. ദൈവത്തിനും ലോകത്തിനും മനുഷ്യനും മനുഷ്യാനുഭവത്തിനും ആഴമേറിയ ഒരു വ്യാഖ്യാനം നല്‍കാന്‍ തത്വശാസ്ത്രപഠനം എന്നെ സഹായിച്ചു. മറ്റുള്ളവര്‍ കാണാത്തത് ഒരു തത്വചിന്തകന്‍ കാണുന്നു, മറ്റുള്ളവര്‍ കാണുന്നതിനപ്പുറത്തേക്കു കാണാന്‍ അയാള്‍ പ്രാപ്തനാണ്, കാണുന്നതിനു വ്യത്യസ്തമായ രീതികളുണ്ടെന്ന് അയാള്‍ തിരിച്ചറിയുകയും ചെയ്യുന്നു. അതുകൊണ്ട്, വെറുതെ തിരസ്‌കരിക്കുന്നവനാകാന്‍ ഒരാള്‍ക്കു കഴിയില്ല, ഉള്‍ക്കൊള്ളുന്നവനാകാനേ കഴിയൂ. ദൈവത്തെയും ദൈവികരഹസ്യങ്ങളെയും ഒരാള്‍ കണ്ടെത്തുന്നതു പ്രാര്‍ത്ഥനയിലാണ്. സ്വയം കണ്ടെത്താന്‍, സ്വന്തം സാദ്ധ്യതകളും അസാദ്ധ്യതകളും തിരിച്ചറിയാനുള്ള അവസരം കൂടിയാണ് അത്. സ്വന്തം ജീവിതത്തെയും കര്‍മ്മങ്ങളെയും ഒരാള്‍ പരിശോധിക്കുന്നതും പ്രാര്‍ത്ഥനയിലാണ്, അനുദിനജീവിതത്തിനാവശ്യമായ ആത്മീയശക്തി ലഭിക്കുന്നതും അനുദിനപ്രാര്‍ത്ഥനയില്‍ നിന്നാണ്. ''സ്വന്തം ആന്തരീകതയോട് നിങ്ങളെന്തു ചെയ്യുന്നു എന്നതാണു നിങ്ങളുടെ മതം'' എന്നു വൈറ്റ് ഹെഡ് പറഞ്ഞു. ശരിയാണോ ഇത്, ഏതു വിധത്തില്‍? ഉവ്വ്, മതത്തെ സംബന്ധിച്ചു വൈറ്റ്‌ഹെഡിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണിത്. വൈറ്റ്‌ഹെഡ് പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ശരിയാണ്. അതിന്റെ സത്ത പിടികിട്ടണമെങ്കില്‍ കൂടുതല്‍ വിശദീകരണമാവശ്യമാണ്. മതം ഒരാളുടെ ജീവിതത്തില്‍ എന്തു ചെയ്യുന്നു എന്നതിലേക്കു വളരെ വെളിച്ചം വീശുന്ന ഒരു പ്രസ്താവമാണത്. മതവും വിശ്വാസവും നമ്മെ പരിവര്‍ത്തനപ്പെടുത്തുന്നതാണ്. ഈ പരിവര്‍ത്തനം പ്രാഥമികമായും ജീവിതത്തിന്റെ പരിവര്‍ത്തനമാണ്. ഈ പ്രസ്താവത്തിന്റെ സമ്പുഷ്ടമായ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ ഒരാള്‍ മതവും ആത്മീയതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. മതവും മതത്തിന്റെ ശക്തിയും ആവിഷ്‌കരിക്കപ്പെടുന്നത് അതിന്റ സംവിധാനങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും അനുയായികളുടെ എണ്ണത്തിലൂടെയും ഒക്കെയാണ്. എന്നിരുന്നാലും, ഒരാളുടെ ജീ വിതത്തെ പരിവര്‍ത്തനപ്പെടുത്തുന്ന ആത്മീയതയാണ് മതത്തിന്റെ ഉള്‍ക്കാമ്പ്. അതു ബാഹ്യമായി വെളിപ്പെടുത്താനാകില്ല, മതവിശ്വാസികളുടെ വിശുദ്ധവും ഉദാത്തവുമായ ജീവിതത്തിലൂടെ പ്രകാശിപ്പിക്കാനേ കഴിയൂ. ആഴമേറിയ ആത്മീയതയില്ലാത്ത ഏതു മതവും വളരെ നാശോന്മുഖമായിരിക്കും, മറ്റേതൊരു സംഘടനയേയോ സ്ഥാപനത്തേയോ പോലെ ഒരു സാമൂഹ്യസ്ഥാപനം മാത്രമായി അപചയിക്കുകയും ചെയ്യും. ഒരു വ്യക്തിക്ക് ഏതെങ്കിലുമൊരു മതത്തിന്റെ അവിഭാജ്യഭാഗമാകുകയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാകുകയും ചെയ്യാം. പക്ഷേ, അയാള്‍ അതിന്റെ ആത്മീയതയ്ക്കനുസരിച്ചു ജീവിക്കുന്നു എന്ന് അതിനര്‍ത്ഥമില്ല. തന്റെ മതത്തിന്റെ ആത്മീയത ഒരാളെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അയാളുടെ മതം പരിവര്‍ത്തനശേഷിയില്ലാത്തതാണ്. അതുകൊണ്ടാണ് മതത്തിന്റെ ശക്തിയെന്നത് പ്രേരണാശേഷിയാണെന്നു വൈറ്റ്‌ഹെഡ് പറഞ്ഞത്. മേല്‍ പ്രസ്താവവുമായി ചേര്‍ന്നു പോകുന്ന വൈറ്റ്‌ഹെഡിന്റെ മറ്റൊരു പ്രസ്താവമിതാണ്: ''ഒരു വ്യക്തി തന്റെ ആന്തരീകത കൊണ്ട് എന്തു ചെയ്യുന്നുവെന്നതാണ് മതം. നിങ്ങളൊരിക്കലും ഏകാകിയല്ലെങ്കില്‍ ഒരിക്കലും മതാത്മകതയുള്ളയാളുമല്ല.'' വൈറ്റ്‌ഹെഡിനെ സംബന്ധിച്ച് ദൈവം ഒരു ഉപാധിയും ആദര്‍ശവും വിമര്‍ശനവുമാണ്. കൂടാതെ, ദൈവം കൂടെ നടക്കുന്നവനും കൂടെ സഹിക്കുന്നവനുമാണെന്നുകൂടി അദ്ദേഹം പറയുന്നു. ഇന്ന് ഒരാളുടെ വ്യക്തിജീവിതത്തെ ബാധിക്കാത്തതോ ആന്തരീക പരിവര്‍ത്തനം ആവശ്യപ്പെടാത്തതോ ആയ ബാഹ്യകാര്യങ്ങള്‍ക്കാണ് നിരവധി മനുഷ്യരും മതങ്ങളുടെ വക്താക്കളും മുന്‍ഗണന നല്‍കുന്നത്. ജനങ്ങളുടെ അഥവാ വിശ്വാസികളുടെ ആന്തരീകതയെ ബാധിക്കുന്നിടത്തോളം മാത്രമേ ഏതു മതവും പ്രസക്തമാകുന്നുള്ളൂ. അങ്ങ് ഇന്ത്യയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാനാകുകയാണ്. ഹൈന്ദവഭൂരിപക്ഷത്തിന്റെ തത്വചിന്തയുടെ സമ്പന്നമായ ഒരു സംസ്‌കാരവും ഹിന്ദുത്വ രാഷ്ട്രീയവും ഉള്ള ഇന്ത്യയില്‍ ഒരു ന്യൂനപക്ഷ പൗരസ്ത്യ കത്തോലിക്കാ സഭയ്ക്ക് എത്രത്തോളം ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും? വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിരവധിയുണ്ട്. ക്രൈസ്തവര്‍ ഇവിടെ ന്യൂനപക്ഷമാണ്, സീറോ മലബാര്‍ ക്രൈസ്തവരുമതെ. എന്നിരുന്നാലും, ഒരു അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണു നമ്മള്‍. ദൈവശാസ്ത്ര, ആരാധനാക്രമ, ആത്മീയ, ശിക്ഷണ ജീവിതത്തില്‍ ആ പാരമ്പര്യം പ്രകടമാക്കപ്പെടേണ്ടതുണ്ട്. സഭ സഭകളുടെ കൂട്ടായ്മയാണെന്ന കൗണ്‍സില്‍ സഭാവിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍, ഓരോ സ്വയാധികാരസഭയും അതിന്റെ അപ്പസ്‌തോലിക, ലിറ്റര്‍ജിക്കല്‍ പൈതൃകവും വളരെ പ്രസക്തമാണ്. അഖിലേന്ത്യാ അജപാലനാധികാരം നമുക്കു പുതിയ സാദ്ധ്യതകളും അവയുടേതായ പ്രശ്‌നങ്ങളും സമ്മാനിക്കുന്നു. പ്രശ്‌നങ്ങള്‍ വാഗ്ദാനങ്ങള്‍ കൂടിയാണ്. അതുകൊണ്ട്, ശുഭാപ്തിവിശ്വാസത്തോടെ അതിനെ സമീപിക്കേണ്ടതുണ്ട്. പുതിയ ഹിന്ദുത്വ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും വരുന്നതോടെ സമ്പന്നമായ സാംസ്‌കാരികവൈവിദ്ധ്യവും മതബഹുസ്വരതയുമുള്ള ഇന്ത്യ തീര്‍ച്ചയായും ഒരു പ്രശ്‌നവും വെല്ലുവിളിയുമാകുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളില്‍ നാം വലിയ ജാഗ്രതയും ബുദ്ധിയും പാലിക്കേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ ജീവിതവും സംസ്‌കാരവും എനിക്കു പുതിയതാണ്. അതിനാല്‍ ഉത്തരേന്ത്യയുടെ സാമൂഹ്യഭാവനയും സഭാത്മകചക്രവാളങ്ങളും ഞാന്‍ പഠിച്ചെടുക്കേണ്ടതുണ്ട്. അങ്ങെന്തുകൊണ്ടാണ് പ്രാര്‍ത്ഥിക്കുന്നത്, എപ്രകാരമാണു പ്രാര്‍ത്ഥിക്കുന്നത്? ദൈവത്തെയും ദൈവികരഹസ്യങ്ങളെയും ഒരാള്‍ കണ്ടെത്തുന്നതു പ്രാര്‍ത്ഥനയിലാണ്. സ്വയം കണ്ടെത്താന്‍, സ്വന്തം സാദ്ധ്യതകളും അസാദ്ധ്യതകളും തിരിച്ചറിയാനുള്ള അവസരം കൂടിയാണ് അത്. സ്വന്തം ജീവിതത്തെയും കര്‍മ്മങ്ങളെയും ഒരാള്‍ പരിശോധിക്കുന്നതും പ്രാര്‍ത്ഥനയിലാണ്, അനുദിനജീവിതത്തിനാവശ്യമായ ആത്മീയശക്തി ലഭിക്കുന്നതും അനുദിനപ്രാര്‍ത്ഥനയില്‍ നിന്നാണ്. കത്തോലിക്കാവിശ്വാസിയെന്ന നിലയില്‍ നാം സഭയോടൊത്തു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. വി. ഇഗ്നേഷ്യസ് ലൊയോളാ പറഞ്ഞു: ''സഭയോടൊത്ത് ചിന്തിക്കുക, അനുഭവിച്ചറിയുക.'' മഹാനായ തത്വചിന്തകന്‍ സോക്രട്ടീസ് പറഞ്ഞല്ലോ: ''പരിശോധിക്കപ്പെടാത്ത ഒരു ജീവിതം ജീവിതയോഗ്യമല്ല!'' ഒരിടയന്റെ ജീവിതത്തില്‍ അതു വളരെയധികം ശരിയാകുന്നു. ദൈവസാന്നിദ്ധ്യത്തിന്റെ ആഴമേറിയ അവബോധത്തില്‍ ജീവിക്കുന്നതും ആത്മാവിനാല്‍ നയിക്കപ്പെടേണ്ടതുമായ ഒരു ജീവിതമാണത്.
ആധികളും വ്യഥകളും ഇല്ലാത്ത ജീവിതം ഏതൊരു മനുഷ്യന്റെയും മോഹമാണ്. ഒരുപക്ഷേ മനുഷ്യരുടെ ദുഃഖ നിര്‍മാര്‍ജനത്തിനു വേണ്ടിയാണ് ലോകത്തെ മിക്ക പ്രത്യയശാസ്ത്രങ്ങളും ജന്മമെടുത്തത് തന്നെ. പല ആചാര്യന്മാര്‍ പല രീതിയില്‍ പ്രശ്‌നത്തെ സമീപിച്ചിട്ടുണ്ടാവാം. മനുഷ്യവംശത്തിന്റെ തുടക്കത്തെയും ചരിത്രത്തെയും സംബന്ധിച്ച് ഇസ്‌ലാമും അതിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആന്‍ പടച്ച തമ്പുരാന്റെ വചനങ്ങള്‍ ആയതിനാല്‍ ആ ഗൗരവത്തിലായിക്കും അവരതിനെ പരിഗണിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിനോടനുബന്ധിച്ച് ഉന്നത സഭയില്‍ നടന്ന സംവാദങ്ങള്‍ ഖുര്‍ആന്‍ ചുരുക്കി വിവരിക്കുന്നുണ്ട്. പ്രപഞ്ച നാഥനായ അല്ലാഹു, മാലാഖമാര്‍, പിശാച്, ആദമും അവന്റെ ഇണയും ഒക്കെ ചേര്‍ന്നുള്ള സംഭവബഹുലമായ ആ സംവാദരംഗത്തിനൊടുവില്‍ അറിവ് നേടിയിട്ടും പിശാചിന്റെ പ്രലോഭനത്തില്‍ വീണു പോയ മനുഷ്യ പിതാവും മാതാവും ഖേദത്തിലാവുന്നു. തുടക്കവും ഒടുക്കവുമൊക്കെ അറിയുന്ന സര്‍വജ്ഞനായ നാഥന്‍ പിഴവുകളുടെ ആധിയില്‍ ഉഴറിയ ആദ്യമനുഷ്യര്‍ക്ക് ഉപജീവനത്തിനായി ഭൂമിയിലെ വാസം നിശ്ചയിച്ച് കൊണ്ടിങ്ങനെ പറഞ്ഞു. ‘എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല’ (2:38). പ്രലോഭനത്തിന്റെ കല്‍പ്പടവുകളില്‍ ഇടറി വീഴാതിരിക്കാനായി മാര്‍ഗദര്‍ശകരായ പ്രവാചകന്മാരെയും വേദങ്ങളെയും സമ്മാനിച്ച് കൊണ്ട് അല്ലാഹു വാക്ക് പാലിച്ചു. പക്ഷേ വിശ്വാസികളെന്നവകാശപ്പെടുന്നവര്‍ക്ക് മറവി പറ്റിക്കൊണ്ടിരിക്കുന്നു. ഇന്‍സാന്‍ (മനുഷ്യന്‍) എന്ന അറബിപദത്തില്‍ മറവിക്കാരന്‍ എന്ന അര്‍ഥവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആസക്തികളാലും പ്രലോഭനങ്ങളാലും ഇടറി വീഴുമെങ്കിലും വെളിച്ചത്തിന്റെ തുരുത്തുകളില്‍ അവന്‍ അവനെ വീണ്ടെടുത്ത് തിരിച്ചറിയാറുണ്ട്. ‘അലസ്തു ബി റബ്ബിക്കും’ (ഞാനല്ലയോ നിങ്ങളുടെ റബ്ബ്) ‘ബലാ’ (പിന്നല്ലാതെ) പിന്നെന്തായാലെന്ത്! അല്ലാഹു അക്ബര്‍ (പരംപൊരുളായ അല്ലാഹു മഹത്ത്വം നിറഞ്ഞവന്‍) ഈ വിശ്വാസം ആത്മാവിലേക്കാവാഹിക്കുമ്പോള്‍ വിശ്വാസികള്‍ അനുഭവിക്കുന്ന ഒരു നിര്‍ഭയത്വമുണ്ട്. ഈമാന്‍ (വിശ്വാസം) ശരിയായി ഉള്‍ക്കൊള്ളുമ്പോള്‍ അംന് (സമാധാനം) വരേണ്ടതുണ്ട് എന്നത് തന്നെയാണ് ഇസ്‌ലാമിക പാഠം. ലോക സ്രഷ്ടാവായ അല്ലാഹുവോട് ചേര്‍ന്ന് നില്‍ക്കുമ്പോഴല്ലാതെ മറ്റെപ്പോഴാണ് അത് കിട്ടുക. സമാധാനത്തിന്റെ ഗേഹത്തിലേക്കാണല്ലോ അവന്റെ ക്ഷണം. അത് കൊതിക്കാത്ത വിശ്വാസികളുണ്ടോ! ജീവിതത്തിലും ജീവിതാനന്തരത്തിലും ഒക്കെ സമാധാനമാണ് അവരുടെ ലക്ഷ്യം. ഒരുപക്ഷേ ഈ മോഹത്തെ സ്വഹാബികള്‍ക്കിടയില്‍ വേരൂന്നിയെടുക്കാനാണ് ആദ്യ കാലങ്ങളില്‍ നബി തിരുമേനി പരിശ്രമിച്ചു കൊണ്ടിരുന്നത്. പ്രവാചകത്വം ലഭിച്ച ശേഷമുള്ള പത്തു പന്ത്രണ്ട് വര്‍ഷം ഈ വിശ്വാസത്തെ ചെത്തി മിനുക്കി ഉറപ്പിച്ചപ്പോള്‍ ബാക്കി ഒക്കെ എളുപ്പമായി. ഓരോ ജീവിത സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിനു വേണ്ടി അവര്‍ കൊതിച്ചു. വിണ്ണില്‍ നിന്ന് വേദ വചനങ്ങള്‍ ഉതിര്‍ന്നു വീണു. ആയത്തുകള്‍ സൃഷ്ടിച്ച മനുഷ്യര്‍ക്ക് വേണ്ടി വചനങ്ങളിറങ്ങിയോ അതോ വചനപ്പൊരുള്‍ അനുധാവനം ചെയ്തവര്‍ ആയത്തുകള്‍ സൃഷ്ടിച്ചതോ എന്ന് പറയാനാവാത്ത വിധം നന്മകള്‍ നിറഞ്ഞു നിന്ന കാലഘട്ടം. തിരുദൂതര്‍ ഭൂമിയില്‍ ഉണ്ടുറങ്ങിയ കാലഘട്ടം. മാലാഖമാര്‍ പോലും ഭൂമിയില്‍ വിരുന്നുവന്ന ആ കാലത്തിലെ പ്രാര്‍ഥനകളുടെ ജീവവായുവായിരിക്കാം ഇന്നും മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പിന് ഇന്ധനമേകുന്നത്. ആകാശത്തിനും ഭൂമിക്കുമിടയിലെ ബന്ധമറ്റു പ്രവാചകന്‍ വിട വാങ്ങിയപ്പോള്‍. വിശ്വാസികള്‍ക്ക് അല്ലാഹുവും വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളും ബാക്കിയായി. ഏതൊരു സമൂഹത്തിലും എന്ന പോലെ മൂല്യച്യുതിയും വിശ്വാസനഷ്ടവും മുസ്‌ലിംകളെയും ബാധിച്ചിരിക്കാം. ദുന്‍യാവിലെ ആസക്തികളോടുള്ള ഭ്രമം കൊണ്ടും മരണത്തെ പേടിച്ചു കൊണ്ടും ശത്രുക്കള്‍ക്കു മുന്നില്‍ പെരുമഴയില്‍ ഒലിച്ചുപോകുന്ന ചണ്ടികളായി അവര്‍ മാറിയിരിക്കാം. ഭയവും ആധിയും അവരെ വരിഞ്ഞു മുറുക്കിയിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടവര്‍ ഏത് പ്രതിസന്ധിയിലും വീണ്ടെടുക്കുന്ന ചില തിരുശേഷിപ്പുകളുണ്ട്. ഭൂമിയില്‍ ഒരു ദുരധികാരിയുടെയും അക്രമിയുടെയും അടിമയായി ജീവിക്കാനുള്ളതല്ല തന്റെ ജീവനും ജീവിതവുമെന്ന ബോധ്യം. ആ ബോധ്യം വലിഞ്ഞു മുറുകുമ്പോള്‍ അവരറിയാതെ മന്ത്രിച്ചു പോവും. ‘അല്ലാഹു അക്ബര്‍’ ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി. അവള്‍ തന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് നാം ഈയിടെ കണ്ടതാണ്. വെറുപ്പിന് വശംവദരായി വേട്ട മൃഗങ്ങളെ പോലെ ആര്‍ത്തിരമ്പി വന്ന വംശീയ ഭ്രാന്തന്മാരുടെ നടുവിലൂടെ നടന്നു പോകുമ്പോള്‍ അവള്‍ക്ക് ധൈര്യവും സമാധാനവും നല്‍കിയത് ആ ബോധ്യമാണ്. ഒറ്റയിലുള്ളവള്‍ക്ക് കൂട്ടായി ഒറ്റയായ അല്ലാഹു ഉണ്ടെന്ന്. അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റി ജീവിക്കാന്‍ തീരുമാനിച്ച ഒരാള്‍ക്കുള്ള സമാധാനവും രക്ഷയും അവന്റെ പക്കലുണ്ടെന്ന ബോധ്യം. അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതില്ല എന്നത് അവരുടെ വിമോചനത്തിന്റെയും ഭയമില്ലായ്മയുടെയും മോചന മന്ത്രമായി മാറുന്നു. ചരിത്രത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒറ്റയും ഒറ്റപ്പെട്ടവരും ചേര്‍ന്ന് വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്റെ ഗാഥകളുണ്ട്. അവരുടെ പോരാട്ടങ്ങളിലും ദുഃഖ നിര്‍മാര്‍ജനത്തിലും രാസത്വരകമായി വര്‍ത്തിക്കുന്ന ഇത്തരം വിമോചന മന്ത്രങ്ങളില്‍ വര്‍ഗീയത തിരയുന്നവരെയും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. സ്വന്തം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു മര്‍ദിത ജനത പ്രതീക്ഷ അര്‍പ്പിച്ചു ചുറ്റും നോക്കിയിട്ടുണ്ട്, മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വിവേചനം സംഭവിക്കുമ്പോള്‍ ജനാധിപത്യ, മതേതര വിശ്വാസികള്‍ അവരുടെ കൂടെ കാണുമെന്ന്. ഇസ്‌ലാമോഫോബിയയുടെ വിവിധ നിറങ്ങള്‍ നിറഞ്ഞാടുമ്പോള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞു താന്‍ ഒറ്റക്കാണെന്ന് തിരിച്ചറിയുന്ന പെണ്‍കുട്ടിയോ സമുദായമോ അവരുടെ വിമോചന മന്ത്രം ഉരുവിട്ടു പോവുന്നത് യാദൃഛികമല്ല. അത് അക്രമോല്‍സുക ഹിന്ദുത്വം വിളിക്കുന്ന ജയ് ശ്രീറാമിനോട് ചേര്‍ത്ത് വെച്ച് വേട്ടക്കാരെയും ഇരയെയും നാണയത്തിന്റ ഇരുവശങ്ങളാക്കി മീന്‍ പിടിക്കുന്ന ദാരിദ്ര്യം ലിബറല്‍, പുരോഗമന രാഷ്ട്രീയക്കാര്‍ എന്നവകാശപ്പെടുന്നവര്‍ പോലും പേറുന്നുണ്ട് താനും. അല്ലാഹു എന്നത് തങ്ങളുടെ മാത്രം ദൈവമാണെന്ന് മുസ്‌ലിംകള്‍ക്ക് വാദമില്ല. ലോകത്തെ മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ ദൈവമാണ് ഉള്ളതെന്നും അവനിലേക്കാണ് എല്ലാവരും മടങ്ങേണ്ടി വരിക എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആ സ്രഷ്ടാവിന്റെ പേര് അല്ലാഹു എന്നോ യഹോവ എന്നോ പരമേശ്വരന്‍ എന്നോ ഒക്കെ വിവിധ ഭാഷകളില്‍, സമുദായങ്ങളില്‍ പ്രയോഗിക്കുന്നവര്‍ ഉണ്ടാകാം. ആര്‍ ഏതു പേരില്‍ വിളിച്ചാലും, അഭയം തേടിയാലും നന്മ ചെയ്യുന്നവരുടെ പരിദേവനങ്ങള്‍ അവന്‍ കേള്‍ക്കുക തന്നെ ചെയ്യും. രക്ഷിക്കാനുള്ള മാനദണ്ഡം നീതിയുടെ പക്ഷത്തായിരിക്കുക എന്നായിരിക്കെ അക്രമികളുടെ ആക്രോശത്തിനും മര്‍ദിതരുടെ നിശ്വാസത്തിനും ഒരേ ശബ്ദമാണെന്ന് തോന്നുന്നവര്‍ വേട്ടക്കാരോടൊപ്പമാണ് എന്നും തിരിച്ചറിയാം. ഏകനായ അല്ലാഹുവില്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍ അവരുടെ നിത്യ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന ഒരുപാട് കപട ദൈവങ്ങളില്‍ നിന്ന് രക്ഷ നേടുകയാണ് എന്നും വായിക്കാം. ദുരധികാരം, ആസക്തി, പണം, വിഗ്രഹങ്ങള്‍, മനുഷ്യ ദൈവങ്ങള്‍ ഇതൊക്കെ ദൈവസമാനമായി ആരാധിക്കപ്പെടുന്ന ആധുനിക കാലത്ത് പ്രപഞ്ച സ്രഷ്ടാവിലേക്കുള്ള മടക്കമാണ് ഇസ്‌ലാം പ്രബോധനം ചെയ്യുന്നത്. അല്ലാഹുവിനുള്ള ഒരു സുജൂദ്, മറ്റൊരായിരം സുജൂദുകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും എന്ന് മഹാകവി ഇഖ്ബാല്‍ പാടിയത് വെറുതെയല്ല. ഇങ്ങനെ മാനവികമായി വായിക്കപ്പെടേണ്ട ഒരാശയത്തിന്റെ ചൈതന്യത്തിലാണ്, വര്‍ണത്തിന്റെയോ സമുദായത്തിന്റെയോ നാടിന്റെയോ മതത്തിന്റെയോ പേരില്‍ മറ്റൊരു മനുഷ്യന് വിധേയനായി കഴിയേണ്ടവനല്ല താന്‍ എന്ന ബോധ്യം ഒരു മുസ്‌ലിം ആര്‍ജിച്ചെടുക്കുന്നത്. സ്വാതന്ത്ര്യ കുതുകികളായ ചില മനുഷ്യരെങ്കിലും അത് തിരിച്ചറിയുകയും ഈ ആദര്‍ശത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്താനും. സമകാലീന ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ കൊണ്ട് നടക്കുന്ന ഇസ്‌ലാംവിരോധത്താലും, ഭരണകൂടങ്ങളെയും ബ്യുറോക്രസിയെയും ബാധിച്ച ഇസ്‌ലാമോഫോബിയ മൂലം സംഭവിക്കുന്ന നീതിനിഷേധങ്ങളാലും അടിച്ചമര്‍ത്തപ്പെടുന്ന ഈ സമുദായം അതീജീവനം തേടുന്നത് ഇത്തരം വിശ്വാസങ്ങളിലും, മന്ത്രങ്ങളിലുമാണ്. നമ്മള്‍ പിടിക്കപ്പെട്ടു പോയില്ലേ എന്നാശങ്ക പൂണ്ട സഹചരനോട് തിരുനബി പറയുന്നുണ്ട് ‘പേടിക്കേണ്ട, നമ്മള്‍ രണ്ടുപേരെങ്കിലും മൂന്നാമനായി അല്ലാഹു നമ്മോടൊപ്പമുണ്ട്.’ വേട്ടയാടുന്ന ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോവുന്ന സന്ദര്‍ഭത്തില്‍ ഒളിച്ചിരിക്കേണ്ടിവന്ന ഗുഹയിലെ സംഭാഷണമാണ്. ദുരധികാരി ആയി ഫറോവയും കിങ്കരന്മാരും വന്‍ സന്നാഹവുമായി പിടിക്കാന്‍ വന്നപ്പോള്‍ മൂസാ നബിയുടെ പ്രതീക്ഷയും അല്ലാഹുവില്‍ നിന്നുള്ള സഹായത്തിലായിരുന്നു. ഇങ്ങനെയുള്ള ചരിത്രങ്ങള്‍ അയവിറക്കുന്ന മുസ്‌ലിം കുട്ടികള്‍ അപ്രതീക്ഷിതമായ അക്രമങ്ങള്‍ക്കു നടുവിലും, പ്രതീക്ഷിക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കിടയിലും അല്ലാഹുവിനെ ഭരമേല്‍പിക്കാന്‍ തീരുമാനിക്കുന്നതില്‍ എന്തതിശയം! അവരുടെ രക്ഷകനായി അല്ലാഹു എത്തും എന്നുള്ള വിശ്വാസം ബോധ്യമായി പരിവര്‍ത്തിക്കപ്പെടുന്ന പരീക്ഷണ നാളുകളെ അവര്‍ ഭയക്കുന്നില്ലതാനും. ഗ്രാമത്തിലെ ചിത്രകാരനെ കുറിച്ചാണ് ജനങ്ങള്‍ മുഴുവന്‍ സംസാരിക്കുന്നത്. രാജാവിന് സഹിച്ചില്ല. എന്നെ കുറിച്ച് മാത്രമല്ലേ പ്രജകള്‍ വാഴ്ത്തുപാട്ടുകള്‍ പാടേണ്ടത്? ദുരധികാരി ചിത്രകാരനെ പിടിച്ചു തടവിലാക്കി. കൂരിരുട്ടുള്ള തടവറ. ഇരുട്ടിനെകുറിച്ചു പരാതി പറഞ്ഞ ചിത്രകാരനെ രാജാവ് പരിഹസിച്ചു. വല്യ വരക്കാരനല്ലേ, വെളിച്ചത്തെ വരച്ചാല്‍ പോരെ? അതായി പിന്നത്തെ അത്ഭുതം. കരിങ്കല്‍ ഭിത്തിയില്‍ ചിത്രകാരന്‍ കോറിയ കിളിവാതില്‍ ചിത്രത്തിലൂടെ ദിവ്യപ്രകാശം തുറുങ്കിലേക്ക്! വിവരം രാജാവിന്റെ ചെവിയിലെത്തി. അത്ഭുതകാഴ്ച കാണാന്‍ രാജാവെത്തി. അപ്പോഴും രാജാവിന് പരിഹാസം തന്നെ. ‘അത്ര കേമനെങ്കില്‍ കിളിവാതിലിലൂടെ രക്ഷപ്പെടാമായിരുന്നില്ലേ?’ പിന്നെ താമസിച്ചില്ല. മര്‍ദിതന്‍ തുറുങ്കില്‍നിന്ന് കിളിവാതിലിലൂടെ പറന്നു പോയി. പണ്ട് വായിച്ച കഥയാണ്. നീതി നിഷേധത്തിലും അടിച്ചമര്‍ത്തലിലും വഴങ്ങുന്ന ഒരാദര്‍ശമല്ല ഇസ്‌ലാമിന്റേത്. പോരാടാനും അല്ലെങ്കില്‍ മരണമെന്ന ജനലിലൂടെ പരലോകത്തിന്റെ വിശാലതയിലേക്കു പറക്കാനും മാത്രം കരുത്തുണ്ടതിന്. അതുകൊണ്ടാണ് പ്രചണ്ഡമായ ഇസ്‌ലാംവിരുദ്ധ കോലാഹലം നടക്കുമ്പോഴും സമുദായത്തില്‍ പലര്‍ക്കും സമാധാനം കൈവിടാതെ ജീവിക്കാന്‍ സാധിക്കുന്നത്. ജനാധിപത്യ രീതിയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരോധിക്കപ്പെടുക, അവകാശങ്ങള്‍ നിഷേധിക്കപ്പെടുക ഒക്കെ സംഭവിക്കുമ്പോഴാണ് സമൂഹം അരാജകത്വത്തിലേക്ക് ഇടറി വീഴുക. നീതി നിഷേധിക്കപ്പെടുന്ന ജനത നിയമലംഘനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട് എന്നതിന് ഇന്ത്യാ ചരിത്രം തന്നെ സാക്ഷിയാണ്. അതിലേക്ക് വഴുതി വീഴാതെ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അപ്പോഴും വര്‍ഗീയ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ ന്യായമായ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ ഈ ജനത അവരുടെ വിമോചന മന്ത്രം നെഞ്ചോട് ചേര്‍ക്കുക തന്നെ ചെയ്യും. അല്ലാഹു അക്ബര്‍. അല്ലാഹു ഉണ്ടെന്ന വിശ്വാസം പോലെ തന്നെ പ്രധാനമാണ് അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റുക എന്നുള്ളതും. അത് നേരും നന്മയും ആധാരമാക്കി സാമൂഹിക നീതി ഉറപ്പു വരുത്തുന്ന ഒരുപാട് സാന്മാര്‍ഗിക നിര്‍ദേശങ്ങളും പ്രായോഗിക പരിപാടികളും ചേര്‍ന്നിട്ടുള്ളതുമാണ്. ആ നന്മകള്‍ ആര്‍ജ്ജിക്കാനുള്ള പോരാട്ടം അകത്തും പുറത്തും സംഭവിക്കുമ്പോഴാണ് ഒരാള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ ഉന്നതനായി പ്രതിഷ്ഠിക്കുന്നതെന്നും, അത്തരം മഹത്വ പ്രഘോഷങ്ങളാണ് ദൈവിക സിംഹാസനത്തെ കോരിത്തരിപ്പിക്കുക എന്നും കൂടി തിരിച്ചറിയേണ്ടതുണ്ട്. അത്തരം തിരിച്ചറിവിനും ആത്മ നവീകരണത്തിനും കൂടിയുള്ളതാണ് അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം. അങ്ങനെ നീതിക്കും, ന്യായത്തിനും വേണ്ടി പോരാടുന്നവരുടെ നിര്‍ഭയത്വത്തിനും, വിമോചനത്തിനും സാക്ഷിയായി ഉരുവിടപ്പെടുന്ന ‘അല്ലാഹു അക്ബര്‍’ എന്ന മുദ്രാവാക്യം സമാധാനത്തിന്റെ സുഗന്ധം പരത്തുക തന്നെ ചെയ്യും.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
കേരളത്തിന്‍റെ സൂക്കേട് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ അമേരിക്കയില്‍ പോയതിന് പ്രതിപക്ഷം ആവശ്യമില്ലാത്ത ബഹളങ്ങള്‍ ആണ് ഉണ്ടാക്കുന്നത്‌. റോം കത്തിയെരിയുമ്പോള്‍ അബദ്ധത്തില്‍ വീണയില്‍ തൊട്ടതിന് ആ പാവം നീറോ ചക്രവര്‍ത്തിയെ പീഡിപ്പിച്ച പോലെ അമേരിക്കയില്‍ പോയതിന് നമ്മുടെ ടീച്ചറെ പീഡിപ്പിക്കാനുള്ള പരിപാടിയിലാണ് പ്രതിപക്ഷവും സിണ്ടിക്കേററ് മാധ്യമങ്ങളും. മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ അത് ഒഴിച്ചേ തീരൂ. അമേരിക്കയില്‍ പോകാന്‍ തോന്നിയാല്‍ അത് പോയേ തീരൂ. അതിന് ഇത്രമാത്രം ബഹളം ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല. മഴക്കാലമായാല്‍ പനി വരുന്നത് മാവേലിയുടെ കാലം മുതലുള്ള പതിവാണ്. പനി വന്ന് ആളുകള്‍ മരിക്കുന്നതിന് മാവേലിയേക്കാള്‍ പഴക്കമുണ്ട് താനും. കൊളംബസിന്‍റെ കാലം മുതല്‍ അമേരിക്കയില്‍ ആളുകള്‍ പോകുന്നുണ്ട്, വരുന്നുമുണ്ട്. ശ്രീമതിട്ടീച്ചര്‍ക്ക് മാത്രം ഇതൊന്നും പറ്റില്ല എന്ന് പറയുന്നതിന്റെ ലോജിക്‌ എനിക്ക് മനസ്സിലാവുന്നില്ല. ഒരു മന്ത്രിയായിപ്പോയി എന്ന് വെച്ച് ഒരാള്‍ എന്തൊക്കെ സഹിക്കണം?. പനി ഇന്ന് വരും, നാളെ പോകും. എറണാകുളം നഗരം ഉള്ളിടത്തോളം കാലം കൊതുകുകള്‍ അവരുടെ പണി ചെയ്യുകയും ചെയ്യും പക്ഷെ ഫൊക്കാന സമ്മേളനം ഇനി കിട്ടില്ല.. കേരളത്തില്‍ ടാമിഫ്ലു കിട്ടാനില്ല എന്ന് വെച്ച് അമേരിക്കയിലുള്ളവര്‍ക്ക് അവരുടെ സമ്മേളനം മാറ്റി വെക്കാന്‍ പറ്റുമോ? ‘ശുംഭത്തരം’ പറയുന്നതിനും ഒരു അതിര് വേണ്ടേ?. ശ്രീമതി ടീച്ചറോട്‌ എനിക്ക് പറയാനുള്ളത് ഈ ബഹളങ്ങളൊന്നും കാര്യമാക്കേണ്ട എന്നാണ്. മരിക്കാനുള്ളവര്‍ എന്നായാലും മരിക്കും. ടീച്ചര് കണ്ണൂര്‍ ആയാലും ഉഗാണ്ടയില്‍ ആയാലും അതിനൊരു മാറ്റവും ഉണ്ടാവില്ല. ഇത് വരെ പകര്‍ച്ചപ്പനി പിടിച്ച് നൂറ്റി നാല്‍പത്‌ പേരേ മരിച്ചിട്ടുള്ളൂ. ഒരു പത്തോ അഞ്ഞൂറോ ഇനിയും മരിച്ചെന്നിരിക്കും. എലിപ്പനി ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇരുന്നൂറ് രൂപ വീതമാണ് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്. അതുപോലെ എന്തെങ്കിലും നമ്മളും കൊടുത്താല്‍ മതി. കാണാനുള്ള സ്ഥലങ്ങളൊക്കെ കണ്ട ശേഷം മാത്രം തിരിച്ചു വന്നാല്‍ മതി. രണ്ടാഴ്ച എന്നുള്ളത് രണ്ടു മാസം ആക്കിയാലും കുഴപ്പമൊന്നും ഇല്ല. ഇവിടെ എളമരം സഖാവ് ഉണ്ടല്ലോ. വ്യവസായ വകുപ്പ് ഇപ്പോള്‍ ഏതാണ്ട് ശരിയായിട്ടുണ്ട്. ഇനി ആ വകുപ്പില്‍ കാര്യമായ പണികളൊന്നും ഇല്ല. സ്മാര്‍ട്ട് സിറ്റിയുടെ ഒരു മീറ്റിംഗ് കൂടി കഴിഞ്ഞാല്‍ എല്ലാം ക്ലിയറായി. മാത്രമല്ല മൂപ്പര്‍ക്ക് ഒരു ചെയിഞ്ച് ആവുകയും ചെയ്യും. അമേരിക്ക, ഇംഗ്ലണ്ട്, ദുബായി ഈ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചു വരാനാണ് ടീച്ചറുടെ പരിപാടി എന്ന് പത്രത്തില്‍ വായിച്ചു. പറ്റിയാല്‍ സൗത്ത്‌ ആഫ്രിക്കയില്‍ ഒന്ന് ഇറങ്ങണം. വേള്‍ഡ്‌ കപ്പ് ഫൈനല്‍ നേരിട്ട് കാണാമല്ലോ. ഒത്താല്‍ നാല് ദിവസം ജര്‍മനിയിലും തങ്ങണം. അവിടത്തെ മലയാളികള്‍ക്കും ഒരു സമ്മേളനം ഉണ്ടെന്നു കേട്ടു. മന്ത്രിയായിരിക്കുമ്പോള്‍ ചെയ്യേണ്ട പണികളൊക്കെ ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഖേദിക്കേണ്ടി വരും. കാണാനുള്ള സ്ഥലങ്ങളൊക്കെ കാണുക, മക്കളെ വിദേശത്തു അയച്ചു പഠിപ്പിക്കുക, അവരുടെ കല്യാണം നടത്തുക, പുതിയ വീട് വെക്കുക തുടങ്ങിയവക്കൊക്കെ ഇതിനേക്കാള്‍ പറ്റിയ സമയമില്ല . ഇനിയീ ചാന്‍സ് നമുക്ക് കിട്ടാനുള്ള സാധ്യത കുറവാണ്. സ്വന്തം കാശ് ചിലവാക്കി ഊരോത്ത് മല പോലും കാണാത്ത കോണ്ഗ്രസ്സുകാരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. അവരൊക്കെ മന്ത്രിമാര്‍ ആയിരുന്നപ്പോള്‍ ഒറ്റ ട്രിപ്പില്‍ പത്തും പതിനഞ്ചും രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നമ്മള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് മാത്രം ഇതൊന്നും പറ്റില്ല എന്ന് പറയുന്നത് വക വെച്ചു കൊടുക്കരുത്. യു നോ.. ടീച്ചറുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് ഒരൊറ്റ അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്. കൊന്നാലും ഇംഗ്ലീഷില്‍ പ്രസംഗിക്കരുത്. ഒരിക്കല്‍ ടീച്ചറ് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത് ടീവിയില്‍ കേട്ടിരുന്നു. റിമോട്ട് കയ്യില്‍ തന്നെ ഉണ്ടായിരുന്നത് കൊണ്ടാണ് അന്ന് ഞാന്‍ ബോധം കെടാതെ രക്ഷപ്പെട്ടത്. അതുകൊണ്ട് നമുക്ക് നമ്മുടെ മലയാളം മതി. അവിടുത്തെ വിശേഷങ്ങളൊക്കെ എഴുതി അറിയിക്കണേ.. ന്യൂയോര്‍ക്കിലെ ആശുപത്രികളിലൊക്കെ തുള്ളി മരുന്നുകള്‍ ശരിക്കും കൊടുക്കുന്നുണ്ടോ എന്ന് കൂടെയുള്ള സംഘത്തോട് ചെക്ക്‌ ചെയ്യാന്‍ പറയണം. നല്ല പെനഡോള്‍ കിട്ടുമെങ്കില്‍ രണ്ടു പാക്കറ്റ് കൊണ്ട് വരാന്‍ മറക്കരുത്. എപ്പോഴെങ്കിലും ഉപകരിക്കും. ഇവിടുത്തെ പനിയുടെ കാര്യമോര്‍ത്ത് ഒട്ടും വിഷമിക്കരുതേ.. ലാല്‍ സലാം.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
വിക്കൻ ബർഗിലെ 60 റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന 53 കാരിയായ സ്ത്രീയുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വേലി പൊട്ടിച്ച് 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു November 3, 2018 in Variety അരിസോണയിലെ വിക്കിൻബർഗിൽ നിന്നുള്ള ഒരു സ്ത്രീ, 50 അടി താഴ്ചയിലേക്ക് കാറുമായി വീഴുകയും ഒരു ആഴ്ച്ച വെറും പുല്ല് മാത്രം കഴിച്ചു ജീവിക്കുകയും ചെയ്തു. വിക്കൻ ബർഗിലെ 60 റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന 53 കാരിയായ സ്ത്രീയുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വേലി പൊട്ടിച്ച് 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒക്ടോബർ 12 നാണ് അപകടം ഉണ്ടായത്. ആറ് ദിവസത്തിനുശേഷം ഒക്ടോബർ 18 നാണ് യുവതിയെ കണ്ടെത്തിയത്. ഈ ദിവസം മുഴുവൻ കാറിനു ഉള്ളിൽ ആയിരുന്നു എന്നും പുല്ല് തിന്നാന് ഇത്രയും നാലും ജീവിച്ചിരുന്നതെന്നും അവർ പറയുന്നു. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഒടുവില്‍ മനോരമയ്ക്കും സമ്മതിക്കേണ്ടതായി വന്നു, നാരായണന്‍നായര്‍ വധക്കേസിലെ പ്രതികള്‍ 11 പേരും ആര്‍എസ്എസുകാരാണെന്ന്. 2013ല്‍ നടന്ന ആ അരുംകൊലയിലെ പ്രതികള്‍ പതിനൊന്നു പേരും കുറ്റക്കാര്‍ തന്നെയെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജി വിധിച്ചത് നവംബര്‍ 11ന്. നാട്ടുകാര്‍ക്കാകെ അറിയാവുന്ന വസ്തുതയാണ് ഈ 11 പ്രതികളും ആര്‍എസ്എസുകാരാണെന്ന്. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്താകെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതകം ചെയ്തത് ആര്‍എസ്എസുകാരാണെന്ന സത്യം ഉറക്കെ വിളിച്ചുപറയാന്‍ സംഭവം നടന്ന കാലത്തെന്നപോലെ ഇപ്പോഴും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറല്ല. നോക്കൂ, 12-ാം തീയതിയിലെ മനോരമയുടെ ഏഴാം പേജിലെ വാര്‍ത്ത. "നാരായണന്‍നായര്‍ വധം: 11 പ്രതികളും കുറ്റക്കാര്‍." ഈ വാര്‍ത്തയില്‍ പ്രതികള്‍ ആര്‍എസ്എസുകാരാണെന്ന് വായനക്കാരെ അറിയിക്കാതെ മനോരമ അത് ബോധപൂര്‍വം മറയ്ക്കുന്നു. മാത്രമല്ല, ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും ചിത്രങ്ങള്‍ അതാത് സമയത്തെ റിപ്പോര്‍ട്ടിനൊപ്പം നല്‍കുകയെന്നത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. സത്യന്നെ തമസ്കരിക്കുന്നവരെ സംബന്ധിച്ച് ഇത് ബാധകമല്ലല്ലോ. അതാണ് ഒന്നാം പേജില്‍ പ്രാധാന്യത്തോടെ വരേണ്ട വാര്‍ത്ത 7-ാം പേജില്‍ ഒതുക്കുകയും ചുരുക്കുകയും ചെയ്തതിനു കാരണവും. എന്നാല്‍ 14-ാം തീയതി കോടതി ഈ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനകം നവമാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നതുകൊണ്ടാകും 15-ാം തീയതിയിലെ മനോരമ പത്രം മൂന്നാം പേജില്‍ കുറ്റവാളികളുടെ ചിത്രങ്ങള്‍ സഹിതം 8 കോളത്തില്‍ "നാരായണന്‍ നായര്‍ വധം: 11 പ്രതികള്‍ക്കും ജീവപര്യന്തം. പ്രതികള്‍ എല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കൊല്ലപ്പെട്ടത് കോര്‍പറേഷന്‍ ജീവനക്കാരനും ഇടതുസംഘടനാ നേതാവും. സംഘം എത്തിയത് എസ്എഫ്ഐ നേതാവായ മകനെത്തേടി. അര്‍ധരാത്രി വീടുകയറി വെട്ടിക്കൊലപ്പെടുത്തി." എന്ന് നല്‍കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ നമുക്ക് മാതൃഭൂമിയും കൂടിയൊന്നു നോക്കാം. 15-ാം തീയതിയിലെ മാതൃഭൂമിയും കൂടിയൊന്നു നോക്കാം. 11-ാം പേജിലാണ് ഈ വാര്‍ത്ത നല്‍കിയിട്ടുള്ളത്. "ആനാവൂര്‍ നാരായണന്‍നായര്‍ കൊലക്കേസ് ബിഎംഎസ് നേതാവുള്‍പ്പെടെ 11 പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്." എന്ന് വാര്‍ത്ത 5 കോളത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വാര്‍ത്തയ്ക്കുള്ളില്‍ ഒരിടത്ത്, "ഒന്നാം പ്രതി കെ എല്‍ രാജേഷ് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയനായ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്, മറ്റു പ്രതികള്‍ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണ്." എന്നും നല്‍കിയിരിക്കുന്നു. ആര്‍എസ്എസാണ് കൊലയാളികള്‍ എന്നു പറയാന്‍ മാതൃഭൂമിക്ക് എന്തുമാത്രം വൈമനസ്യമാണെന്ന് നോക്കണേ! ഇനി 12-ാം തീയതിയോ? മാതൃഭൂമി വായനക്കാര്‍ ആര്‍എസ്എസുകാര്‍ക്കെതിരായ വാര്‍ത്തയൊന്നും അറിയേണ്ടതില്ലെന്നതിനാല്‍ കോടതി വാര്‍ത്ത അവര്‍ നല്‍കിയതേയില്ല. ഇനി ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ സിപിഐ എം അംഗങ്ങളോ അനുഭാവികളോ ആണെങ്കില്‍ അത് ആഘോഷമായി നല്‍കാന്‍ ഈ മുഖ്യധാരക്കാര്‍ തമ്മില്‍ മത്സരിക്കുമായിരുന്നു. മാത്രമല്ല, പൊടിപ്പും തൊങ്ങലും വച്ചുള്ള അനുബന്ധ സ്റ്റോറികളും വാല്‍ക്കഷ്ണങ്ങളും ആവോളം ഉണ്ടാവുകയും ചെയ്യും. അതാണ് നമ്മുടെ മാധ്യമങ്ങളുടെ 'നിഷ്പക്ഷത'. കേരള കൗമുദിയില്‍ 15-ാം തീയതി 9-ാം പേജില്‍ (പ്രാദേശികം) "ആനാവൂര്‍ നാരായണന്‍നായര്‍ വധക്കേസ്: 11 പ്രതികള്‍ക്ക് ജീവപര്യന്തം" എന്നാണ് തലവാചകം നല്‍കിയിട്ടുള്ളത്. എന്നാല്‍ വാര്‍ത്തയ്ക്കുള്ളില്‍ "പ്രതികളായ 11 ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം" എന്നു ചേര്‍ത്ത് തങ്ങളും സത്യം പറഞ്ഞുവെന്ന് സായൂജ്യമടയുന്നു. കൊലയാളികള്‍ ആര്‍എസ്എസുകാരായതിനാല്‍ ആര്‍എസ്എസിനെതിരാകുമായിരുന്ന വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കുമെന്ന പ്രതീക്ഷയില്‍ 15ന്‍റെ മാധ്യമം നോക്കി. അതില്‍ 12-ാം പേജില്‍ "നാരായണന്‍നായര്‍ വധം. 11 പ്രതികള്‍ക്ക് ജീവപര്യന്തം" എന്ന് ഒതുക്കത്തില്‍ പറഞ്ഞ് പിന്‍മാറുന്നു. എന്നാല്‍ ഉള്ളില്‍ "പ്രതികളായ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു!" എന്നു പറയുന്നതുകൊണ്ട് തൃപ്തിപ്പെടുന്നു. ജമാഅത്തെ ഇസ്ലാമി പത്രത്തിനും പ്രിയം ആര്‍എസ്എസ്സിനോടുതന്നെ. ഒരേ തൂവല്‍പക്ഷികള്‍ തന്നെയാണല്ലോ രണ്ടും! നോക്കൂ, 12-ാം തീയതിയിലെ മാതൃഭൂമിയുടെ ഒന്നാം പേജിലെ സൂപ്പര്‍ തലക്കെട്ട്: "ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കല്‍. ഒരടി പിന്നോട്ട്. ഓര്‍ഡിനന്‍സ് ഒഴിവാക്കി ബില്ലിന് ആലോചന." ഉറവിടം അജ്ഞാതം. 12ന്‍റെ മനോരമ 12-ാം പേജില്‍ ഇതു സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിങ്ങനെ: "ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിയില്ല. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആശയക്കുഴപ്പം എന്നു സൂചന." എന്നാല്‍ 13-ാം തീയതി ആയപ്പോള്‍ മനോരമയില്‍ ഇതേ സംഭവത്തിന് ഒരു ട്വിസ്റ്റ് നല്‍കിയിരിക്കുന്നു. അതിങ്ങനെയാണ് ഒന്നാം പേജില്‍ അവതരിപ്പിച്ചിരിക്കുന്നത്: "രണ്ടും കല്‍പ്പിച്ച് ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തിച്ചു. ഒപ്പിട്ടില്ലെങ്കില്‍ സഭയില്‍ നേരിടും. ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്കുമുന്നില്‍. വൈകിച്ചാല്‍ ബില്ലായി നിയമസഭയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍." എത്ര അപഹാസ്യമായ വിധമാണെന്നു നോക്കൂ ഗൗരവമുള്ള ഒരു വിഷയത്തെ ഈ പത്രം അവതരിപ്പിക്കുന്നത്- "രണ്ടും കല്‍പ്പിച്ച്" എന്ന പ്രയോഗം ഗവര്‍ണര്‍ ഒപ്പിടേണ്ട, അതിനദ്ദേഹം ബാധ്യസ്ഥമായ ഒരു ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചതിനെക്കുറിച്ചാണെന്നോര്‍ക്കുക. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നത് എന്തോ മഹാപാതകമെന്ന മട്ടിലാണ് മുഖ്യധാരക്കാര്‍. ഇനി അങ്ങനെ ചെയ്യുകയാണെങ്കില്‍ത്തന്നെ തങ്ങള്‍ നിശ്ചയിക്കുംപോലെ നിശ്ചയിക്കുന്ന സമയത്തുതന്നെ ആയിരിക്കണമെന്ന ശാഠ്യവും ഈ കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമ കോമരങ്ങള്‍ക്കുണ്ട്. 13-ാം തീയതിതന്നെ ഏഴാം പേജില്‍ മനോരമ സര്‍വകലാശാലകള്‍ സംബന്ധിച്ച മറ്റൊരിനം കൂടി അവതരിപ്പിക്കുന്നു. "കെടിയു വിസിക്കെതിരെ പ്രതികാര നടപടി നീക്കവുമായി സര്‍ക്കാര്‍. എം ടെക് പ്രവേശന നടപടികളില്‍ വീഴ്ചയെന്ന പഴയ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ നീക്കം." ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്ടറായിരിക്കെ ഡോ. സിസ തോമസ് നടത്തിയ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നേരിടുകയായിരുന്നു. അതിനിടെയാണ് സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാലയില്‍ വിസിയായി ചുമതലയേറ്റത്. ഗവര്‍ണര്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ മന്ത്രിസഭയുടെ അനുമതി ഇല്ലാതെ നിയമിച്ചത് തെറ്റ്. ആ നിയമനം അംഗീകരിച്ച് കുറ്റിയും പറിച്ച് ഓടിവന്ന് ആ ജീവനക്കാരി അത് ഏറ്റെടുത്തത് അതിലും വലിയ തെറ്റ്. ഗവര്‍ണര്‍ക്ക് തോന്നിയപോലെ ആരെയെങ്കിലും വിസിയായി നിയമിക്കാന്‍ സര്‍വകലാശാലാ നിയമത്തിലോ യുജിസി ചട്ടങ്ങളില്‍ പോലുമോ വകുപ്പില്ല. ഒന്നുകില്‍ പ്രോ വൈസ്ചാന്‍സലര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് ചുമതല നല്‍കാം. അതാണ് നിയമമെന്നിരിക്കെ കെടിയു വിസിയായി ഡോ. സിസയെ നിയമിച്ചത് ചട്ടവിരുദ്ധമാണ്, നിയമവിരുദ്ധമാണ്, ഗവര്‍ണര്‍ നടത്തിയ പിന്‍വാതില്‍ നിയമനമാണിത്. തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യസര്‍ക്കാര്‍ നിയമാനുസരണം കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ വാളോങ്ങുന്ന മാധ്യമങ്ങള്‍ എന്നാല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ കുളം തോണ്ടുന്നതിനായി നിയമവിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കണ്ണടയ്ക്കുകയാണ്. 15ന്‍റെ മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളിലെ ലീഡ് വാര്‍ത്ത "കുഫോസ് വിസിയും പുറത്ത്" എന്നാണ്. എന്താ കാരണം? യുജിസി ചട്ടങ്ങളനുസരിച്ചല്ലത്രെ നിയമനം. എന്നാല്‍ യുജിസി നിയമത്തില്‍ ഇല്ലാത്ത ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ചട്ടങ്ങള്‍. 2014 നുശേഷം പുതുക്കിയ ഈ ചട്ടം ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലാ വിസിമാരായി സംഘികളെ തിരുകിക്കയറ്റാന്‍ വേണ്ടി ഉണ്ടാക്കിയ ചട്ടം. മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഒരാള്‍ ഗവര്‍ണറുടെ നോമിനിയും ഒരാള്‍ യുജിസിയുടെ നോമിനിയും ആയിരിക്കും. ഇവര്‍ മൂന്നുപേരും മൂന്നു പേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാമെന്നാണെങ്കില്‍ കേന്ദ്രത്തിന് ഗവര്‍ണറിലൂടെ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാം. അതംഗീകരിക്കണമോയെന്നതാണ് പ്രശ്നം. സംഘപരിവാറിന്‍റെ ഈ അജന്‍ഡ നടപ്പാക്കാനുള്ള കൂലിത്തല്ലു സംഘമായി കേരളത്തിലെ മാധ്യമങ്ങള്‍ മത്സരിക്കുന്നതായാണ് നാമിന്നു കാണുന്നത്. "ഗവര്‍ണറുടെ നിലപാടിന് അംഗീകാരം. 8 വിസിമാര്‍ കൂടി പുറത്തേക്ക്" എന്ന് ആവേശപൂര്‍വം വാര്‍ത്ത നല്‍കുന്നവര്‍ ഈ അജന്‍ഡയുടെ ഭാഗത്തുനില്‍ക്കുകയാണ്. അതാണ് കേരളത്തിലെ മതനിരപേക്ഷ സമൂഹം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടത്. 11ന്‍റെ മനോരമയില്‍ ഒന്നാം പേജില്‍ മാസ്റ്റര്‍ ഹെഡ്ഡിനു തൊട്ടുതാഴെയായി 5 കോളത്തില്‍ പ്രമാദമായി ഒരുവാര്‍ത്ത നല്‍കിയിരിക്കുന്നു: "തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 9 സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്" കഴിഞ്ഞ ആറേഴ് വര്‍ഷത്തിനിടയില്‍ നിരവധി തവണ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അവയില്‍ കൂടുതലും എല്‍ഡിഎഫിന് അനുകൂലമോ സ്റ്റാറ്റസ്കൊ നിലനില്‍ക്കുന്നതോ അപൂര്‍വമായി യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നതോ ആയ ജനവിധികളുമാണ്. എന്നാല്‍ അന്നൊന്നുമില്ലാത്ത ആവേശമാണ്, സന്തോഷംകൊണ്ട് എനിക്കിരിക്കാന്‍ വയ്യായേയെന്ന മട്ടിലാണ് ഇപ്പോള്‍ മനോരമാദികള്‍ ആഹ്ലാദിക്കുന്നത്. എന്താകാം അതിനു നിദാനം. ഇപ്പോള്‍ എന്ത് കൊസ്രാക്കൊള്ളിയെടുത്തും എല്‍ഡിഎഫിനും പിണറായി മന്ത്രിസഭയ്ക്കും നേരേ അടിക്കാന്‍ ഓങ്ങി നില്‍ക്കുകയാണല്ലോ കോണ്‍ഗ്രസും ബിജെപിയും. ജനത്തെ അണിനിരത്താന്‍ കെല്‍പ്പില്ലാത്തോണ്ട് ഗുണ്ടാസംഘങ്ങളെ ഇറക്കി അക്രമത്തിന് കോപ്പുക്കൂട്ടുകയാണല്ലോ ഈ ഒക്കച്ചങ്ങായിമാര്‍. അതിനു കച്ചകെട്ടി ഇറങ്ങുന്നവര്‍ക്ക് ഉശിര് പകരുകയാണ് ഈ മാധ്യമപ്പറ്റങ്ങളുടെ ലക്ഷ്യം- ഇങ്ങനെ പൊലിപ്പിക്കുന്നതിലൂടെ അവ തെര്യപ്പെടുത്താന്‍ ശ്രമിക്കുന്നത് കേറിയടിയെടാ മക്കളെ, ഇനിയൊന്നും നോക്കാനില്ല, കാറ്റുമാറി വീശുന്നു. നമ്മള് ജയിക്കും; അപ്പോ സര്‍വതും തകര്‍ത്താലും പത്താളെ കൊന്നാലും നമ്മളെ ഭരണം തുണയ്ക്കുമെന്നല്ലേ! അതുകൊണ്ട് സര്‍വതും ചുട്ടെരിക്കാനും കൊന്നൊടുക്കാനും യുഡിഎഫ് - ബിജെപി ക്രിമിനല്‍ സംഘങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയാണ് മനോരമാദികള്‍. ഒന്നാം പേജിലെ അര്‍മാദിക്കല്‍ പോരാഞ്ഞിട്ട് മനോരമ 9-ാം പേജിലും 5 കോളത്തില്‍ തകര്‍ത്താടുന്നത് ആ ഇരിക്കപ്പൊറുതി ഇല്ലായ്മ കൊണ്ടാണ്. പക്ഷേ, മനോരമക്കാരാ, ഒരു ചക്കവീണപ്പോള്‍ മുയല് ചത്തൂന്നുവെച്ച് എന്നും അതുതന്നെ സംഭവിക്കുമെന്ന് വിചാരിച്ച് മുയലിറച്ചി ഞണ്ണാന്‍ നാക്കും നുണച്ചിരിക്കല്ലേ! ആവേശത്തള്ളിച്ചയില്‍ മനോരമയ്ക്ക് കണക്കും തെറ്റി. ഒന്നാം പേജിലെ റിപ്പോര്‍ട്ടിനൊപ്പമുള്ള പട്ടികപ്രകാരം യുഡിഎഫിന് അധികം കിട്ടിയത് 8 സീറ്റ്, എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് 6 സീറ്റ്, ബിജെപിക്ക് നഷ്ടം രണ്ട്, അങ്ങനെയായിരിക്കുമ്പോള്‍ തലക്കെട്ടില്‍ പറയുന്ന 9 സീറ്റിലെ ഒന്ന് മനോരമേടെ ദാനമായിരിക്കും! ഓരോരോ വേഷം കെട്ടലേ! എല്‍ഡിഎഫിനെതിരായ സമരത്തിന് തീകൊളുത്തുന്നതും എരിവുപകരുന്നതും വലതുപക്ഷ മാധ്യമങ്ങളാണ്. വാര്‍ത്ത നല്‍കലല്ല, വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിലാണ് അവ അഭിരമിക്കുന്നത്. ഇതിനിടയില്‍ വലിയ പ്രചാരം നേടാനാവാതെ അലസിപ്പോയ ഒരൈറ്റവും കൂടിയുണ്ട്. രാവേറെ ഇരുണ്ടശേഷം ചില മാധ്യമക്കൊഞ്ഞാണന്മാര്‍ കുന്തവും കോലുമായി ഖദറിട്ടനാല് ഗുണ്ടകളെയും കൂട്ടി തിരുവനന്തപുരം മേയര്‍ താമസിക്കുന്ന സ്വകാര്യവസതിയില്‍ പ്രതിഷേധിക്കാന്‍ വന്നതും കയ്യോടെ പിടികൂടിയപ്പോള്‍ മാപ്പാക്കണമെന്നോതി തടിതപ്പിയതുമാണാ സങ്കതി. ചില ചാനലുകള്‍ കുറച്ചുനേരം സ്ക്രോള്‍ ചെയ്തെങ്കിലും സങ്കതി തിരിച്ചുകുത്തുമെന്ന് കണ്ട് പിന്‍വലിച്ച് ഓടിയൊളിച്ചതും നമ്മള്‍ കണ്ടു. പതിമൂന്നാം തീയതി മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം ആദിയായവയെല്ലൊം സമരത്തിന് ഊര്‍ജം പകരാന്‍ എണ്ണയൊഴിക്കുന്ന പണിയെടുക്കുന്നതാണ് നാം കണ്ടത്. മനോരമ ഒന്നാം പേജില്‍ "ദുരൂഹത, ഉരുണ്ടുകളി. ക്രൈംബ്രാഞ്ച് ആനാവൂരിന്‍റെ മൊഴിയെടുത്തത് ഫോണിലൂടെ. വിജിലന്‍സ് ഓഫീസില്‍ നേരിട്ടു ഹാജരായി." എന്നു തുടങ്ങി മൂന്നാം പേജിലെ 8 കോളം പെട്ടിയിലുള്ള "മേയര്‍ രാജിവയ്ക്കണമെന്ന ആവശ്യം. സമരം നാളെ മുതല്‍ കൂടുതല്‍ കടുക്കും." അണ്ണാന്‍ ആനയോട് പണ്ട് പറഞ്ഞ കഥയിലെ കടുപ്പിക്കല്‍ ആണെന്ന് പിറ്റേന്ന് നഗരം കാണുകയും ചെയ്തു. അതാണല്ലോ കോങ്കി-സംഘി കൗണ്‍സിലര്‍മാര്‍ നഗരസഭാ മന്ദിരത്തിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുംപോലെ ഷോ കാണിച്ചതാണോ, ഹേ ഈ "കടുക്കല്‍!" 7-ാം പേജില്‍ "കോര്‍പറേഷന്‍ കത്തുവിവാദം: വിജിലന്‍സ് ഇടപെടല്‍ നിര്‍ണായകം. അഴിമതിയെന്ന് തെളിഞ്ഞാല്‍ മേയറും ജില്ലാ സെക്രട്ടറിയും പ്രതികളാവും." അഴിമതിയെന്നു തെളിയണമെങ്കില്‍ കത്ത് വ്യാജമായിരുന്നാല്‍ പറ്റില്ലല്ലോ. അപ്പോള്‍ മനോരമ നല്‍കുന്നത്, വലതുരാഷ്ട്രീയവുമായി പങ്കുവയ്ക്കുന്നത് വാര്‍ത്തയല്ല, മറിച്ച് സ്വന്തം മനക്കോട്ടയാണ്. •
മുസ് ലിം ചരിത്രത്തിലും ഇന്തോ-അറബ് ഭൂഖണ്ഡങ്ങളുടെ ചരിത്രത്തിലും കേരളത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുകയാണ് ഈ ലേഖനോദ്ദേശ്യം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി മുസ് ലിംകള്‍ വന്നിറങ്ങിയത് കേരളത്തിലാണെന്നും കേരളത്തിന്റെ പൗരാണിക തലസ്ഥാനവും തുറമുഖവുമായ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ‘ചേരമാന്‍ പെരുമാള്‍ പള്ളി’ യാണ് ഉപഭൂഖണ്ഡത്തിലെ പ്രഥമ മസ്ജിദെന്നും ചരിത്രം രേഖപ്പെടുത്തുന്നു. പ്രസ്തുത മസ്ജിദ് ചേരമാന്‍ പെരുമാള്‍ രാജാവ് നല്‍കിയ സ്ഥലത്ത് ഹിജ്‌റ 5ാം വര്‍ഷം (അതായത് നബിയുടെ മരണത്തിന് 5 വര്‍ഷം മുമ്പ്) നിര്‍മ്മിച്ചതാണെന്ന് പള്ളിയിലും മറ്റു ചരിത്ര രേഖകളിലും ഇപ്പോഴും കാണാവുന്നതാണ്. ഇസ് ലാം മത പ്രചാരണം പ്രവാചകന്റെ കാലത്ത് തന്നെ കേരളക്കരയില്‍ ആരംഭിച്ചിരുന്നു എന്നാണ് ഭൂരിപക്ഷം ചരിത്രകാരന്മാരുടെയും നിഗമനം. മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ റോമന്‍ ആധിപത്യത്തില്‍നിന്ന് മോചനം നേടിയപ്പോഴാണല്ലോ ആധുനിക അറബി സംസ്‌കാരത്തിന്റെ നാമ്പുകള്‍ പ്രസ്തുത ദേശങ്ങളില്‍ തലയുയര്‍ത്തിയത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് ഈജിപ്ത് സ്ഥാപിച്ചിരുന്ന വിദേശബന്ധം റോമന്‍ ആധിപത്യത്തോടെ തകര്‍ന്നുവെന്നു പറയാം. ശക്തമായ ക്രൈസ്തവ മുന്നേറ്റത്തിന്റെ സ്വാധീനമാണ് പഴയ അറബി രാജ്യങ്ങളില്‍ നിലനിന്നിരുന്നത്. അറേബ്യന്‍ മണലാരണ്യത്തില്‍ പുത്തന്‍ സന്മാര്‍ഗ്ഗനീതിയുടെ പ്രകാശം കണ്ടുതുടങ്ങിയതോടെ ഈജിപ്തിലും അയല്‍ രാജ്യങ്ങളിലും അതിന്റെ പ്രകാശവീചികള്‍ കടന്നുചെന്നു. ബിംബാരാധനയിലും അന്ധമായ അനാചാരങ്ങളിലും ആമഗ്നരായിരുന്ന അറബ് ഗോത്രങ്ങള്‍ ഇസ്്‌ലാം മതം സ്വീകരിച്ചതോടെ സമുദായ പ്രമുഖന്മാര്‍ ഇസ്്‌ലാം മതത്തിന്റെ സന്ദേശവാഹകരായി വിദേശങ്ങളിലേക്ക് പുറപ്പെട്ടു. യമനിലേയും ഹദാറൗത്തിലേയും തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ഹിജ്‌റയുടെ ആരംഭത്തില്‍ തന്നെ ഇസ്്‌ലാമിലേക്ക് ആകൃഷ്ടരായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. പ്രസ്തുത തീരങ്ങളിലെ വന്‍കിട തുറമുഖങ്ങളുമായി ശതാബ്ദങ്ങള്‍ക്കു മുമ്പേ കേരളത്തിന് കച്ചവട ബന്ധമുണ്ടായിരുന്നെന്ന് റോമന്‍ ചരിത്രകാരന്മാര്‍ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്ര വാണിജ്യമാണ് ഇസ്്‌ലാം മതത്തിന് പ്രചാരണം നേടിക്കൊടുത്തത്. സമുദ്രവാണിജ്യത്തില്‍ സുപ്രധാനമായ സ്ഥാനം കരസ്ഥമാക്കിയ അക്കാലത്തെ വ്യാപാരികള്‍ യൂറോപ്പിലും ഏഷ്യയുടെ പ്രധാന ഭാഗങ്ങളിലും എത്തിയിരുന്നു. ‘അവരുടെ കപ്പലുകള്‍ പേര്‍ഷ്യ, ഈജിപത്്, സിന്ധ്, കൊങ്കണം, മലബാര്‍ മഅ്ബര്‍, സിലോണ്‍, ഗാഖില, സാജിബ്(ജാപ), ചൈന, മലേഷ്യ മുതലായ രാജ്യങ്ങളിലേക്ക് പോയ്‌ക്കൊണ്ടിരുന്നു. അവര്‍ വ്യാപാരാര്‍ത്ഥം എവിടെയെല്ലാം പോയിരുന്നുവോ അവിടെയെല്ലാം ഇസ്്‌ലാം മതത്തിന്റെ സന്ദേശങ്ങള്‍ എത്തിച്ചു. അങ്ങനെ ആദ്യത്തെ നൂറ്റാണ്ടില്‍തന്നെ ഇസ്്‌ലാമിന്റെ ശബ്ദം ഇന്ത്യ കടന്ന് സിലോണ്‍ വരെയെത്തി.’ (പ്രാചീന മലബാര്‍, ശംസുല്ല ഖാദിരി. പരിഭാഷ: വി.അബ്ദുല്‍ ഖയ്യും, പേജ്: 22). മലബാറിലെ ഉല്‍പ്പന്നങ്ങള്‍ക്ക് അറേബ്യന്‍ തീരത്ത് വില വര്‍ധിച്ചു. പണ്ടത്തെ അറബികളും സോമാലികളും നടത്തിയിരുന്ന സമുദ്ര വ്യാപാരം ഇസ്്‌ലാം മത വിശ്വാസികളായ പുതിയ കച്ചവടക്കാര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തുടര്‍ന്നു. അറേബ്യയില്‍നിന്ന് ഒരു തീര്‍ത്ഥാടക സംഘം സിലോണിലേക്ക് പുറപ്പെട്ടു. ഈ സംഘമാണ് കേരള തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്ത് വിശ്രമാര്‍ത്ഥം ഇറങ്ങിയത്. അറേബികള്‍ ഇതര രാജ്യങ്ങളിലേക്കും ഇതുപോലെ പ്രതിനിധികളെ അയച്ചുകൊണ്ടിരുന്നു. സിലോണില്‍ ചരിത്രപ്രസിദ്ധമായ ഒരു ആരാധനാ കേന്ദ്രമുണ്ട് – ആദംമല. അത് എല്ലാ മതവിഭാഗങ്ങളെയും ആകര്‍ഷിച്ചുകൊണ്ടിരുന്നു. ഒരു പുണ്യ കേന്ദ്രമെന്നനിലക്ക് അറേബ്യന്‍ മുസ്്‌ലിംകളുടെ ഒരു സംഘം സിലോണിലേക്ക് യാത്രയായി. അക്കാലത്ത് കപ്പല്‍ വഴി സിലോണിലേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്രപുറപ്പെട്ട യാത്രക്കാരെല്ലാം പ്രശസ്തിയാര്‍ജ്ജിച്ച ‘കൊടുങ്ങല്ലൂര്‍’ തുറമുഖത്ത് അടുത്തിരുന്നു. യാത്രക്കാര്‍ കൊടുങ്ങല്ലൂര്‍ കപ്പല്‍ അടുപ്പിക്കുകയും നാട് ചുറ്റിക്കാണുകയും ചെയ്ത ശേഷം വീണ്ടും യാത്രയാരംഭിക്കുകയാണ് പതിവ്. ആദം മലയെ ഓരോ സമുദായക്കാരും പുണ്യകേന്ദ്രമായി കണക്കാക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഈ ഉന്നത ഗിരിക്ക് സമുദ്രനിരപ്പില്‍നിന്ന് 7260 അടിയാണ് പൊക്കം. സമുദ്ര സഞ്ചാരം ചെയ്യുന്ന നാവികര്‍ക്ക് ആദം മല എളുപ്പത്തില്‍ കാണാം. ആദംമല കൊടുമുടിയില്‍ ഒരു വലിയ മനുഷ്യപാദം വെച്ച ആകൃതിയില്‍ ഒരടയാളമുണ്ട്. ഈ അടയാളത്തിന് 4 അടി നീളമുണ്ട്. സിങ്കാളിയരും സയാമുകാരും ബര്‍മ്മാക്കാരും ടിബ്റ്റുകാരും ഈ പാദം ശ്രീബുദ്ധന്റെയാണെന്നവകാശപ്പെടുന്നു. സനാതനവാദികളായ ഹിന്ദുക്കള്‍ ശിവന്റെതാണെന്നും പറയുന്നു. മുസല്‍മാന്മാര്‍ ആദിപിതാവായ ആദമിന്റെ കാല്‍മുദ്രയാണെന്ന് അഭിപ്രായപ്പെടുന്നു. വിശുദ്ധ സെന്റ് തോമസ്സിന്റെതാണെന്ന് ക്രിസ്ത്യാനികളും അവകാശപ്പെടുന്നുണ്ട്. എങ്ങനെയായാലും വിവിധ മതക്കാര്‍ ഒരുമിച്ചുചേരുന്ന ഒരു വിശിഷ്ട കേന്ദ്രമാണ് ആദംമലയെന്ന് നിസ്സംശയം പറയാം. ബുദ്ധമതക്കാരുടെ തിക്കും തിരക്കും എല്ലാ വര്‍ഷങ്ങളിലും ആദം മലയിലനുഭവപ്പെടുന്നുണ്ട്. അവര്‍ ഈ പാദമുദ്രക്ക് ചുറ്റും ഒരു സുരക്ഷിതവലയം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെത്തിയ യാത്രാ സംഘത്തിന്റെ യാത്രോദ്ദേശ്യം ഔത്സുക്യത്തോടു കൂടി ചോദിച്ചറിയുകയും അറേബ്യയിലെ സുഖക്ഷേമത്തെപ്പറ്റി ഗ്രഹിക്കുകയും ചെയ്ത ഭരണാധികാരിയെപ്പറ്റി യാത്ര സംഘാംഗങ്ങള്‍ക്ക് വളരെ ബഹുമാനം തോന്നി. യാത്രാ സംഘം കൊടുങ്ങല്ലൂര്‍ വന്നതുതന്നെ ഒരു മഹത്തായ കാര്യമായി ഭരണാധികാരികള്‍ കണ്ടു. അറേബ്യയിലെ മതപരിഷ്‌കര്‍ത്താവിനെപ്പറ്റി ചോദിച്ചറിഞ്ഞു. സാഹോദര്യത്തിനും സമഭാവനക്കും പ്രാമുഖ്യം നല്‍കി ജനങ്ങളുടെയിടയില്‍ പരിഷ്‌കരണ പ്രവര്‍ത്തനമാരംഭിച്ചിരുന്ന നബി(സ) യുടെ അപദാനങ്ങള്‍ ശ്രോതാക്കളില്‍ ആശയും ആവേശവും പകര്‍ന്നു. യാത്രാസംഘാംഗങ്ങള്‍ പ്രസ്തുത മഹത്തായ സന്ദേശത്തിന്റെ വാഹകരും നബിയുടെ അനുയായികളുമാണെന്നറിഞ്ഞപ്പോള്‍ ഭരണാധികാരികള്‍ക്ക് അവരുടെ കൂടെ അനുഗമിക്കണമെന്ന് അഭിലാഷം തോന്നി. യാത്രാ സംഘം സിലോണില്‍ പോയി സസുഖം തിരിച്ചുവരാനായി ആശംസിക്കുകയും തിരിച്ച് കൊടുങ്ങല്ലൂര്‍ വരുമ്പോള്‍ താനും അറേബ്യ സന്ദര്‍ശിക്കുവാന്‍ കൂടെ പോരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. യാത്രാ സംഘം മടക്കയാത്രയില്‍ കേരളത്തിലിറങ്ങാമെന്ന് വാക്ക് കൊടുത്ത് യാത്രയാരംഭിച്ചു. സഞ്ചാരികളായ ഈ അറബികളാണ് കേരളത്തിലെത്തിയ ആദ്യത്തെ മതപ്രചാരകന്മാരെന്ന് സമ്മതിക്കുന്നതോടൊപ്പം, ഇവരുടെ മതപരമായ പാണ്ഡിത്യത്തെ പ്രശംസിക്കുകയും ചെയ്തിട്ടുള്ള രേഖകള്‍ നമുക്ക് കാണാന്‍ കഴിയും. ‘ഇസ്്‌ലാം’ ധര്‍മ്മ പ്രചാരണാര്‍ത്ഥം ആരംഭിച്ച സാമൂഹികവിപ്ലവം ഇതര സഹോദര സമുദായങ്ങളുടെയിടയിലേക്ക് കടന്നതും വളര്‍ന്നതും ഈ സഞ്ചാരികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കൊണ്ടാണ്. ചേരമാന്റെ കാലത്ത് കേരളത്തില്‍ വന്ന അറബ് പ്രതിനിധികള്‍ക്ക് ചരിത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി കാണുന്നു. ചേരമാന്‍ പെരുമാളുടെ ആതിഥ്യ മര്യാദയും സ്‌നേഹവും അറബികളും എടുത്തു പറഞ്ഞിരിക്കുന്നു. ആ ആതിഥ്യമര്യാദ ഇന്നും കേരളീയരില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. കേരള ചരിത്രത്തില്‍ ഇത്രയധികം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ള മറ്റൊരു സംഭവം ഉണ്ടെന്ന് തോന്നുന്നില്ല. ചേരമാന്‍ പെരുമാള്‍ അറേബ്യയില്‍ പോയെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. ചരിത്രകാരന്മാരില്‍ ഒരു വിഭാഗം ചേരമാന്റെ കാലനിര്‍ണ്ണയം സംശയാസ്പദമെന്ന് വിധിക്കുന്നു. ചേരമാന്‍ കൈലാസത്തിലേക്ക് പോയെന്ന് തെറ്റിദ്ധരിച്ചിട്ടുള്ളവരും ചരിത്രകാരന്മാരിലുണ്ട്. ആ ഭരണാധിപനെ തെളിവുകളുടെ പിന്‍ബലമില്ലാതെ കൈലാസത്തിലേക്ക് അയക്കുന്നവരോട് സഹതപിക്കുകയേ തരമുള്ളൂ. ചേരമാന്‍ അറേബ്യയില്‍ പോയെന്ന് നിഷ്പക്ഷമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകും. പക്ഷേ, അദ്ദേഹം ഇസ്്‌ലാം മതം സ്വീകരിച്ചെന്ന വാര്‍ത്ത മറച്ചുപിടിക്കാനാണ് സങ്കുചിത മനസ്‌കരായ ചിലരുടെ ശ്രമം. ആരായിരുന്നു ചേരമാന്‍? ഇതിന് വളച്ചു കെട്ടില്ലാതെ ഉത്തരം പറയേണ്ടത് ചരിത്രകാരന്മാരുടെ കര്‍ത്തവ്യമാണ്. ചരിത്രരേഖകളുടെ പിന്‍ബലത്താല്‍ പല വിവരങ്ങളും പുറത്തുകൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. ചേരമാന്‍ പെരുമാളിന്റെ പ്രശസ്തി ഭരണാധികാരിയെന്ന നിലക്ക് കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ വ്യാപിച്ചിരുന്നു. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളെ സംബന്ധിച്ച് പല ഐതിഹാസിക കഥകളും മലയാളികളുടെയിടയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പെരുമാള്‍ എന്നത് വംശപരമ്പരയാണ്. നാല് ഘട്ടങ്ങളിലായി 58 പെരുമാക്കന്മാര്‍ കേരളം ഭരിച്ചിരുന്നു. ബുദ്ധമതവും ക്രിസ്തീയമതവും വിശ്വസിച്ച പെരുമാള്‍ മാരും ഉണ്ടായിരുന്നു. അവസാനത്തെ പെരുമാള്‍ ഇസ്്‌ലാം മതം സ്വീകരിച്ചുവെന്നാണ് ചരിത്രം. പ്രവാചകന്റെ കാലത്തു തന്നെ കേരളക്കരയില്‍ ഇസ്്‌ലാം മതം പ്രചരിച്ചിരുന്നെന്നും അതിനുമുമ്പുതന്നെ അറബികളുമായി കേരളം വ്യാപാരബന്ധം പുലര്‍ത്തിപ്പോന്നിരുന്നെന്നും ബാഗ്ദാദില്‍ 9-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘അലിഅല്‍ത്വബ് രി’ എന്ന പ്രശസ്ത ചരിത്രപണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: ‘അറേബ്യ സാംസ്‌കാരികമായി വെളിച്ചം കാണുന്നത് ഏഴാം നൂറ്റാണ്ടിലാണ്. എന്നാലും വ്യാപാര പ്രിയരും സഞ്ചാരികളുമായ അറേബ്യന്‍ സിന്ധിലും കേരളത്തിലും അവരുടെ കപ്പലുകളുമായി ആറാം നൂറ്റാണ്ടില്‍ തന്നെ ചെന്നെത്തിയിരുന്നു. വിദേശരാജ്യങ്ങളിലേക്ക് പോയ ഇസ്്‌ലാമിക പ്രചാരകര്‍ വനോല്‍പ്പന്നങ്ങള്‍ വാങ്ങുകയും അറേബ്യയുടെ സംസ്‌കാരം പകര്‍ന്നു കൊടുക്കുകയും ചെയ്തു. കേരളം ഈ വ്യാപാര പ്രമുഖന്മാരെ സ്വീകരിച്ചു ബഹുമാനിച്ചു. പ്രവാചകവര്യന്റെ അപദാനങ്ങള്‍ കേട്ട അന്നത്തെ ഭരണാധികാരി ഇസ്്‌ലാമിക സന്ദേശം സ്വീകരിച്ച് അറേബ്യ സന്ദര്‍ശിച്ചു. പ്രവാചകന്റെ അതിഥിയായി പതിനേഴ് ദിവസം അറേബ്യയില്‍ താമസിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച ഭരണാധികകാരിയാണ് അന്നത്തെ കേരള പെരുമാള്‍. വിദ്യാഭ്യാസത്തിനും ക്ഷാമനിവാരണത്തിനുമായി വളരെയധികം പണം ജിദ്ദയിലും ഷെഹര്‍മുഖല്ലയിലും ചെലവഴിച്ച ഈ ദാനശീലന്‍ അറേബ്യന്‍ പ്രഭുക്കള്‍ക്ക് മാതൃകകാണിക്കുക കൂടി ചെയ്തു.’ (Pradise of wisdom. by Al-Tabari) ഈ ഭരണാധികാരി ചേരമാന്‍ പെരുമാളാണെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. അലി അല്‍ത്വബ് രിയുടെ ഗ്രന്ഥത്തില്‍, ആറാം നൂറ്റാണ്ടു മുതല്‍ കേരളത്തിന് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തുന്നുണ്ട്. ഏഴാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ വിദേശിയരായ യാത്രക്കാരില്‍ അറബികളാണ് ഇവിടെ കൂടുതല്‍ വന്നിരുന്നതെന്നും അവരില്‍ ഒരു വിഭാഗം ഇസ്്‌ലാം മത പ്രചാരകന്മാരായിരുന്നുവെന്നും വ്യക്തമാക്കുന്നു. ആ മത പ്രചാരകന്മാര്‍ക്ക് ഇസ്്‌ലാം മതാനുയായിയായ ഒരു കേരള രാജാവിന്റെ പിന്തുടര്‍ച്ചക്കാര്‍ വേണ്ടത്ര സഹായം ചെയ്തിരുന്നുവെന്നും കാണാം. ആദ്യത്തെ മുസ് ലിം രാജവംശം പ്രശസ്തമായ കണ്ണൂര്‍ അറക്കല്‍ രാജകുടുംബം ആദ്യം സ്ഥിതി ചെയ്തിരുന്നത് ധര്‍മ്മടത്താണ്. പൗരാണികര്‍ ധര്‍മ്മപട്ടണം എന്നു വിളിച്ചിരുന്ന ആ പ്രദേശമാണ് ധര്‍മ്മടമായി മാറിയത്. മുമ്പൊരു ഉയര്‍ന്ന വ്യാപാര കേന്ദ്രമായിരുന്ന ധര്‍മ്മടം കാലക്രമേണ ക്ഷയിച്ചു. അക്കാലത്തെ അറക്കല്‍ കൊട്ടാരത്തില്‍ ഒരു മരപ്പലകയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന അറബി പദ്യം കൊട്ടാരം പൊളിച്ചപ്പോള്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്. കുറെ ഭാഗം ചിതല്‍ തിന്നെങ്കിലും വിലയേറിയ മറ്റു ചില ഭാഗങ്ങള്‍ ലഭിച്ചു. ആ രേഖയില്‍ ഇങ്ങനെ കാണുന്നു: ‘ചേരമാന്‍ പെരുമാളോടൊപ്പം യാത്ര പുറപ്പെട്ടവരില്‍ ഏതാനും കേരളീയരുണ്ടായിരുന്നു.’ ചേരമാന്‍ മക്കയില്‍ പോയി മടങ്ങി വരുമ്പോള്‍ വഴിമധ്യേ മരിച്ചുവെന്നും മരിക്കുമ്പോള്‍ ചേരമാന്റെ പേര്‍ ‘ താജുദ്ദീന്‍’ എന്നായിരുന്നുവെന്നും ആ പദ്യത്തില്‍ പറയുന്നു. അറക്കല്‍ സ്വരൂപത്തിന്റെ ചരിത്രം ഈ രേഖയെ പ്രബലപ്പെടുത്തുന്നുണ്ട്. അറക്കല്‍ രാജവംശം സ്ഥാപിതമായത് ഹിജ്‌റ 1-ാം നൂറ്റാണ്ടിലാണെന്ന് അറക്കല്‍ രാജകുടുംബത്തിലുള്ള കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ കാലത്തു തന്നെ മക്കയിലേക്ക് പോയിട്ടുണ്ടെന്നാണ് അറക്കല്‍ രാജ്യസ്വരൂപത്തില്‍ നിന്നു കിട്ടിയ അമൂല്യമായ ഒരു ഗ്രന്ഥവരിയില്‍ നിന്ന് വ്യക്തമാകുന്നത്. കൊടുങ്ങല്ലൂര്‍ ചെന്ന് കപ്പല്‍ കയറി അദ്ദേഹം മക്കത്തു ചെന്ന് മുഹമ്മദ് നബി(സ)യെ കണ്ടു. മാലിക്ക് ദീനാര്‍ വംശത്തിലെ ഒരു സ്ത്രീയെ കല്യാണം കഴിച്ചു. മലയാളത്തില്‍ (കേരളത്തില്‍) ആ മതത്തെ പ്രചാരം ചെയ്യേണ്ടതിന് മാലിക്ക് ബിന്‍ ദീനാര്‍ എന്ന ആളെക്കൂടി കൂട്ടി മലയാളത്തില്‍ ചെന്ന് ഇസ്്‌ലാം മത പ്രബോധനം ചെയ്യണമെന്ന് കല്‍പിച്ചു. അങ്ങനെ തന്നെയെന്നു സമ്മതിച്ചു രണ്ടാളും സഫാറിലേക്ക് വന്നപ്പോള്‍ അവിടെവെച്ചു ചേരമാന്‍ പെരുമാള്‍ പരലോകം പ്രാപിച്ചു. മാലിക് ദീനാര്‍ എന്ന ആള്‍ കേരളത്തില്‍ വന്ന് കൊടുങ്ങല്ലൂരിറങ്ങി. ഇസ്്‌ലാം മതത്തെ സംബന്ധിച്ച് ധര്‍മ്മ പട്ടണത്തില്‍ പ്രചാരണം ആരംഭിച്ചു. ചേരമാന്‍ പെരുമാള്‍ വംശം ഇസ്്‌ലാം സ്വീകരിച്ചു. ചേരമാന്‍ പെരുമാളുടെ സഹോദരിയായ ‘ശ്രീദേവി’ യുടെ മകനായ ‘മഹാബലി’ എന്ന കുട്ടിക്ക് മുഹമ്മദലി എന്ന് പേര്‍ വിളിച്ചു. ആ മുഹമ്മദലി തന്നെ സുല്‍ത്താന്‍ ആലിരാജ സ്വരൂപത്തിലെ ആദി രാജാവ് (മക്കന്‍സിമാന്‍ സ്‌ക്രിപ്റ്റ് – മദ്രാസ് ഓറിയന്റല്‍ ലൈബ്രറി). അപ്പോള്‍ പ്രവാചകന്റെ കാലത്താണ് ചേരമാന്‍ പെരുമാളുടെ മക്കാ യാത്രയെന്ന് വ്യക്തമാകുന്നു. മുഹമ്മദു നബി(സ) യുടെ ജീവിത കാലത്തു തന്നെ കേരളത്തില്‍ ഇസ്്‌ലാമിന്റെ പ്രകാശം അറബി-മുസ്്‌ലിം പ്രബോധകര്‍ വഴി എത്തിയെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രഥമ മുസ്്‌ലിം കേന്ദ്രം കേരളമാണെന്നും ചരിത്രം തെളിയിക്കുന്നു.
മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രം ”അഭിയുടെ കഥ അനുവിന്റെയും” ചിത്രത്തിന്റെ എന്ന വിശേങ്ങൾ പങ്കുവെച്ച് നായകൻ ടൊവിനോ തോമസ്. ഫ്ളവേഴ്‌സിന്റെ ‘വൈബ്സി’നു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്. ”പ്രണയം തന്നെയാണ് ഇതിന്റെ (‘അഭിയുടെ കഥ അനുവിന്റെയും)പ്രമേയമെങ്കിലും മായാ നദിയിലോ ഞാൻ മുൻപ് ചെയ്ത മറ്റു ചിത്രങ്ങളിലോ കണ്ട പ്രണയ കഥകളിൽ നിന്നും ഈ ചിത്രത്തിനുള്ള പ്രത്യേകത ഇതിലെ കഥാപാത്രങ്ങളാണ്. ഇവർ ഒന്നിക്കുന്നിടത് ഇവിടെ കഥ അവസാനിക്കുന്നില്ല. അഭിയുടെയും അനുവിന്റെയും വിവാഹ ശേഷം നടക്കുന്ന ഒരു സംഭവവും അതിനെ അതിജീവിക്കാൻ വേണ്ടി അവർ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം [പ്രധാനമായും പറയുന്നത്” ടൊവിനോ പറഞ്ഞു. ടൊവിനോ തോമസും പിയ ബാജ്പേയിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ആർ വിജയലക്ഷ്മിയാണ്. ”അഭിയും അനുവും” എന്ന പേരിലാണ് തമിഴിൽ ചിത്രം പുറത്തിറങ്ങിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ അഭിയുടെയും ഗ്രാമീണ പെൺകുട്ടിയായ അനുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രേക്ഷകരെ ഒരു പോലെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് അഭിയുടെ കഥ അനുവിനെയും ഒരുക്കിയിരിക്കുന്നതെന്ന് ടോവിനോ തോമസ് പറഞ്ഞു..അഭിമുഖത്തിന്റെ മുഴുവൻ ഭാഗം കാണാം. Read more on: Trending News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
നല്ല നാടൻ രുചിയിൽ ഒരു അടിപൊളി ഇഞ്ചി പച്ചടി. ഇങ്ങനെ ഒന്ന് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഒന്ന് തയ്യാറാക്കി നോക്കൂ by അഞ്ജലി രവീന്ദ്രൻ June 3, 2020 September 6, 2021 ഇഞ്ചി പച്ചടി ഉണ്ടാക്കാനുള്ള ചേരുവകൾ– കട്ടിത്തെര്- ഒന്നര കപ്പ്, ഇഞ്ചി ചെറുതായി നുറുക്കിയത്- കാൽ കപ്പ്, ഉപ്പ് ആവശ്യത്തിന്, പച്ചമുളക് നുറുക്കിയത് – രണ്ടെണ്ണം, കറിവേപ്പില ഒരു കതിർപ്പ്, ഇഞ്ചി നീളത്തിൽ മുറിച്ചത്- കാൽ … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണങ്ങളും ദോഷങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (നിർമ്മിത ബുദ്ധി) അധിഷ്ഠിതമായ വിലയുയർന്ന റോബോട്ടുകൾ, അത്യാഡംബര സെൽഫ് ഡ്രൈവിംഗ് കാറുകൾ മുതലായവയെ ചുറ്റിപ്പറ്റിയുള്ള ആവേശകരമായ വാർത്തകൾ വെച്ച് നോക്കുമ്പോൾ AI നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കില്ലെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യം മററു ചിലതാണ്. വാസ്തവത്തിൽ, നമ്മളിൽ ഭൂരിഭാഗം പേരും കൃത്രിമ ബുദ്ധിയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാ ദിവസവും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതിരാവിലെ ഉറക്കം ഉണർന്നു നമ്മുടെ സ്‌മാർട്ട്‌ഫോൺ കയ്യിലെടുക്കാൻ തുടങ്ങുന്ന നിമിഷം മുതൽ അല്ലെങ്കിൽ Netflix ശുപാർശ ചെയ്‌ത ഒരു സിനിമ കാണുന്നത് വരെ, AI നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് അതിവേഗം കടന്നുവന്നുകൊണ്ടിരിക്കുന്നു. സ്റ്റാറ്റിസ്റ്റയുടെ ഒരു പഠനം അനുസരിച്ച്, ആഗോള AI വിപണികൾ ഓരോ വർഷവും 54 ശതമാനം വരെ വളർന്നുകൊണ്ടിരിക്കുന്നു.എന്നാൽ ശരിക്കും എന്താണ് AI? ഭാവിയിൽ മനുഷ്യരാശിക്ക് അത് ഗുണകരമോ.? ദോഷകരമോ.? ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു എണ്ണിയാൽ ഒടുങ്ങാത്ത ഗുണ ദോഷങ്ങളുണ്ട്, അവയിൽ മുഖ്യമായ ചിലതിനെ കുറിച്ച് ഈ പോസ്റ്റിൽ ലളിതമായി വിശദീകരിക്കാൻ ശ്രമിക്കാം. എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണദോഷങ്ങളിലേക്കു കടക്കുന്നതിന് മുമ്പ്, ആദ്യം എന്താണ് AI എന്നതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. AI എന്നത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന് സ്വന്തമായി ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവ് നൽകുന്നതാകുന്നു. നമ്മൾ സാധാരണയായി മനുഷ്യരെ ആശ്രയിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനായി മനുഷ്യ ബുദ്ധിയെ (കൃത്രിമമായി)അനുകരിച്ചു ഉപകാരപ്രദമായ യന്ത്രങ്ങളാക്കി മാറ്റുന്ന ഒരു ശാസ്ത്ര സാങ്കേതിക ശാഖയാണത്. AI യെ അവയുടെ കഴിവുകളെ അടിസ്ഥാനമാക്കി പ്രധാനമായി മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു. 1.ദുർബലമായ AI, 2.ശക്തമായ AI, 3.സൂപ്പർ AI. 1•ദുർബലമായ AI ഒരു ടാസ്ക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു,അതിന്റെ പരിമിതികൾക്കപ്പുറം ഇവയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ല. (നാം ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ പോലുള്ളവ) 2• ശക്തമായ AI ഇവകൾക്ക് ഒരു മനുഷ്യന് കഴിയുന്ന ഏതൊരു ബൗദ്ധിക ജോലിയും മനസ്സിലാക്കാനും പഠിക്കാനും ചെയ്യാനും കഴിയും. (ഗവേഷകർ ശക്തമായ AI യിൽ എത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു) 3• സൂപ്പർ AI മനുഷ്യന്റെ ബുദ്ധിയെയും മറികടക്കുന്നു, കൂടാതെ മനുഷ്യനെക്കാൾ മികച്ച രീതിയിൽ ഏത് ജോലിയും നിഷ്പ്രയാസം ചെയ്യാൻ കഴിയും (ഇപ്പോഴും ഒരു ആശയം മാത്രമായി നിലനിൽക്കുന്നു) ചുരുക്കത്തിൽ,പഠിക്കാനും ചിന്തിക്കാനുംപ്രവർത്തിക്കാനും കഴിവുള്ള ഒരു പ്രോഗ്രാമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം. ഒരു മനുഷ്യൻ നിർവഹിക്കുമെന്ന് നാം സാധാരണയായി കരുതുന്ന ജോലി നിർവഹിക്കുന്ന ഒരു പ്രോഗ്രാം ഉൾക്കൊള്ളുന്ന എന്തും കൃത്രിമബുദ്ധിയായി കണക്കാക്കാം. ആദ്യമായി നമുക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണവശങ്ങളെകുറിച്ച് നോക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോജനങ്ങൾ 1. മനുഷ്യസഹജമായ തെറ്റുകൾ കുറയ്ക്കൽ കൃത്രിമ ബുദ്ധിയുടെ ഏറ്റവും വലിയ നേട്ടം, പിഴവുകൾ ഗണ്യമായി കുറയ്ക്കാനും വ്യക്തതയും കൃത്യതയും വർദ്ധിപ്പിക്കാനും കഴിയും എന്നതാണ്. ഓരോ ഘട്ടത്തിലും AI എടുക്കുന്ന തീരുമാനങ്ങൾ മുമ്പ് ശേഖരിച്ച വിവരങ്ങളുടെയും നിശ്ചിത അൽഗോരിതങ്ങളുടെയും സഹായത്താലാണ് തീരുമാനിക്കുന്നത്. Alയെ ശരിയായി പ്രോഗ്രാം ചെയ്യുകയാണെങ്കിൽ, ഈ പിഴവുകളുടെ തോത് ഗണ്യമായി, കുറയ്ക്കാൻ കഴിയും. 2. ആപത്തുകൾ ഇല്ലാത്ത നില AI-യുടെ മറ്റൊരു വലിയ നേട്ടം,മനുഷ്യർ ചെയ്യുമ്പോൾ അപകടസാധ്യത കൂടുതലുള്ള ജോലികൾ, AI റോബോട്ടുകളെ ചെയ്യാൻ ഏൽപ്പിച്ചുകൊണ്ട് വളരെ അനായാസമായി ചെയ്യിപ്പിക്കാൻ നമുക്കു കഴിയും എന്നതാണ്.അത് ബോംബ് നിർവീര്യമാക്കുക, ബഹിരാകാശത്തേക്ക് പോകുക, സമുദ്രങ്ങളുടെ ആഴമേറിയ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യുക, തുടങ്ങിയ ആപത് സാധ്യത കൂടുതലുള്ള ജോലികളിൽ ഉപയോഗപ്പെടുത്താം. ലോഹശരീരങ്ങളുള്ള യന്ത്രങ്ങൾ പ്രകൃതിയിൽ പ്രതിരോധശേഷിയുള്ളവയാണ്, അനുകൂലമല്ലാത്തഅന്തരീക്ഷത്തെ അതിജീവിക്കാൻ അതിനു കഴിയും. മാത്രവുമല്ല, അവക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെ കൃത്യമായ ജോലി ചെയ്യാനും മനുഷ്യരെപ്പോലെ എളുപ്പത്തിൽ ക്ഷീണിതരാകാതിരിക്കാനും കഴിയും. 3. 24×7 ലഭ്യത മനുഷ്യർക്ക് ഒരു ദിവസത്തിൽ 3 മുതൽ 4 മണിക്കൂർ വരെ മാത്രമേ ഉൽപാദനക്ഷമതയുള്ളൂവെന്ന് കാണിക്കുന്ന നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മനുഷ്യർക്ക് അവരുടെ തൊഴിൽ ജീവിതവും വ്യക്തിജീവിതവും സന്തുലിതമാക്കാൻ ഇടവേളകളും സമയവും ആവശ്യമാണ്. എന്നാൽ ഇടവേളകളില്ലാതെ AI-ക്ക് അനുസ്യൂതം പ്രവർത്തിക്കാൻ കഴിയും.അവകൾ മനുഷ്യരേക്കാൾ വളരെ വേഗത്തിൽ ചിന്തിക്കുകയും കൃത്യമായ ഫലങ്ങളോടെ ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യുകയും ചെയ്യും.AI അൽഗോരിതങ്ങളുടെ സഹായത്തോടെ മടുപ്പിക്കുന്ന ആവർത്തന ജോലികൾ പോലും അവർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. 4. ഡിജിറ്റൽ സഹായം ഗൂഗിൾ പോലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച ചില കമ്പനികൾ ഡിജിറ്റൽ അസിസ്റ്റന്റുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുമായി ഇടപഴകുന്നു, ഇത് മനുഷ്യരുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു.പല വെബ്‌സൈറ്റുകളും ഉപയോക്താക്കൾ അഭ്യർത്ഥിച്ച ഉള്ളടക്കം നൽകുന്നതിന് ഡിജിറ്റൽ അസിസ്റ്റന്റുമാരെ ഉപയോഗിക്കുന്നു. സംഭാഷണത്തിൽ അവരുമായി നമ്മുടെ തിരച്ചിലിനെ കുറിച്ചു ചർച്ച ചെയ്യാം.നമ്മൾ സംസാരിക്കുന്നത് മനുഷ്യനോടാണോ അതല്ല, ചാറ്റ്ബോട്ടിനോടാണോ എന്ന് പറയാൻ ബുദ്ധിമുട്ടുള്ള തരത്തിലാണ് ചില ചാറ്റ്ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.ബിസിനസ്സുകൾക്ക് ഒരു കസ്സമർ കെയർ (ഉപഭോക്തൃ സേവന സംഘം ) ഉണ്ടെന്ന് നമുക്കെല്ലാവർക്കുംഅറിയാം, അതിലൂടെ ഉപഭോക്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കേണ്ടതുണ്ട്. ബിസിനസ്സുകൾക്ക് AI ഉപയോഗിച്ച് അവരുടെ ക്ലയന്റുകളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയുന്ന ഒരു ചാറ്റ് ബോട്ടോ വോയ്‌സ് ബോട്ടോ സൃഷ്ടിക്കാൻ കഴിയും. 5. പുതിയ കണ്ടുപിടുത്തങ്ങൾ പ്രായോഗികമായി എല്ലാ മേഖലകളിലും, വെല്ലുവിളി നിറഞ്ഞ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് മനുഷ്യരെ സഹായിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങൾക്ക് പിന്നിലെ ചാലകശക്തിയാണ് AI.ഉദാഹരണത്തിന്, AI അധിഷ്‌ഠിത സാങ്കേതികവിദ്യകളിലെ സമീപകാല മുന്നേറ്റങ്ങൾ ഒരു സ്ത്രീയിൽ സ്‌തനാർബുദം അതിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ ഡോക്ടർമാരെ സഹായിച്ചു. 6. നിഷ്പക്ഷമായ തീരുമാനങ്ങൾ നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വികാരങ്ങളാണ് മനുഷ്യരെ നയിക്കുന്നത്. എന്നാൽ മറുവശത്ത്,AI വികാരങ്ങളില്ലാത്തതും അതിന്റെ സമീപനങ്ങൾ വളരെ പ്രായോഗികവും യുക്തിസഹവുമാണ്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഒരു വലിയ നേട്ടം അതിന് പക്ഷപാതപരമായ വീക്ഷണങ്ങളൊന്നും ഇല്ല എന്നതാണ്, അത് കൂടുതൽ കൃത്യമായ തീരുമാനമെടുക്കൽ ഉറപ്പാക്കുന്നു. 7. ആവർത്തന വിരസതയുള്ള ജോലികൾ ചെയ്യുക നമ്മുടെ ദൈനംദിന ജോലിയുടെ ഭാഗമായി, ഡോക്യുമെന്റുകൾ പരിശോധിക്കൽ,നന്ദി സൂചക നോട്ടുകൾ, മെയിൽ ചെയ്യുക എന്നിങ്ങനെയുള്ള നിരവധി ആവർത്തന വിരസതയുണ്ടാക്കുന്ന ജോലികൾ അവ ചെയ്യും.ഈ നിസ്സാര ജോലികൾ കാര്യക്ഷമമായി ഓട്ടോമേറ്റ് ചെയ്യാനും ആളുകൾക്ക് “ബോറടിപ്പിക്കുന്ന”ജോലികൾ ഇല്ലാതാക്കാനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനാൽകൂടുതൽ സർഗ്ഗാത്മകതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനുഷ്യരെ അനുവദിക്കുന്നു.ഉദാഹരണമായി ബാങ്കുകളിൽ, വായ്പ ലഭിക്കുന്നതിന് ഒന്നിലധികം ഡോക്യുമെന്റ്കൾ കാണുന്നത് സാധാരണമാണ്, ഇത് തിരഞ്ഞെടുക്കുന്നതും തയ്യാറാക്കുന്നതും ബാങ്കിന്റെ ഉടമയ്ക്ക് സമയമെടുക്കുന്ന ജോലിയാണ്. AI കോഗ്‌നിറ്റീവ് ഓട്ടോമേഷൻ ഉപയോഗിച്ച് ഉടമയ്‌ക്ക് ക്ലയന്റുകളുടെയും ഉടമയുടെയും പ്രയോജനത്തിനായി പ്രമാണ പരിശോധന പ്രക്രിയ വളരെ വേഗത്തിലാക്കാൻ കഴിയും. 8. ദൈനംദിന ജീവിതത്തിൽ ഇന്ന്, നമ്മുടെ ദൈനംദിന ജീവിതം പൂർണ്ണമായും മൊബൈൽ ഉപകരണങ്ങളെയും ഇന്റർനെറ്റിനെയുംആശ്രയിച്ചിരിക്കുന്നു.Google Maps, Alexa, Siri, Cortana on Windows, OK Google, സെൽഫികൾ എടുക്കൽ, കോളുകൾ വിളിക്കൽ, ഇമെയിലുകളോട് പ്രതികരിക്കൽ തുടങ്ങിയവയ്ക്ക് ഉൾപ്പെടെ വിവിധ ആപ്പുകൾ അവ ഉപയോഗിക്കുന്നു.വിവിധ AI അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, ഇന്നത്തെ കാലാവസ്ഥയും വരാനിരിക്കുന്ന ദിവസങ്ങളുടെയുംനമുക്ക് മുൻകൂട്ടി അറിയാൻ കഴിയും.ഉദാഹരണത്തിന് ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ്, നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോൾ നിർദ്ദേശങ്ങൾക്കായി അവിടെയുണ്ടായിരുന്ന ഒരാളോട് നിങ്ങൾ ചോദിച്ചിരിക്കണം.ഇപ്പോൾ ബാംഗ്ലൂർ എവിടെയാണെന്ന്ഗൂഗിളിനോട് ചോദിച്ചാൽ മതി. നിങ്ങൾക്കും ബാംഗ്ലൂരിനുമിടയിലുള്ള ഏറ്റവും മികച്ച റൂട്ട്, ബാംഗ്ലൂരിന്റെ ലൊക്കേഷനോടൊപ്പം, നിങ്ങളുടെ മുന്നിൽ ഗൂഗിൾ മാപ്പ് നൊടിയിടയിൽ പ്രദർശിപ്പിക്കും. 9. അപകടകരമായ സാഹചര്യങ്ങളിൽ AI യുടെ പ്രാധാന്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് ഇതാണ്. നമുക്കുവേണ്ടി അപകടകരമായ ജോലികൾ ചെയ്യാൻ കഴിയുന്ന ഒരു AI റോബോട്ട് സൃഷ്ടിക്കുന്നതിലൂടെ, മനുഷ്യർ അഭിമുഖീകരിക്കുന്ന അപകടകരമായ നിരവധി അവസ്ഥാവിശേഷങ്ങൾ മറികടക്കാൻ നമുക്ക് കഴിയും. ചൊവ്വയിലേക്ക് പോകുകയോ ബോംബ് നിർവീര്യമാക്കുകയോ സമുദ്രത്തിന്റെ ആഴമേറിയ പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യുകയോ കൽക്കരിയും എണ്ണയും ഖനനം ചെയ്യുന്നതോ പോലുള്ള പ്രവൃത്തികൾ ചെയ്യാനും, ഏത് തരത്തിലുള്ള പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങളിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാനും കഴിയും. ഉദാഹരണത്തിന്, ഉക്രെയ്നിലെ ചെർണോബിൽ ആണവ നിലയത്തിലെ സ്ഫോടനമെടുക്കാം.കാമ്പിന്റെ അടുത്ത് വരുന്ന ഏതൊരു വ്യക്തിയും നിമിഷങ്ങൾക്കകംനശിച്ചുപോകുമെന്നതിനാൽ, അക്കാലത്ത്, റേഡിയേഷന്റെ പ്രാരംഭ ഘട്ടത്തിൽ നിയന്ത്രണവിധേയമാക്കി അതിന്റെ ദൂഷ്യഫലങ്ങൾ കുറയ്ക്കുന്നതിന് നമ്മെ സഹായിക്കുന്ന AI- പവർ റോബോട്ടുകളൊന്നും ഉണ്ടായിരുന്നില്ല.ഇനി വരും കാലങ്ങളിൽ ഇതുപോലുള്ള മനുഷ്യർ കാരണമായുണ്ടാകുന്ന ദുരന്തങ്ങളിലും മറ്റു പ്രകൃതിദുരന്തങ്ങളിലും മനുഷ്യനെ സഹായിക്കാൻ Al മുൻപന്തിയിൽ ഉണ്ടാകും.ഈ അടുത്തദിവസങ്ങളിൽശാസ്ത്രലോകത്തിൻ്റെ ശ്രദ്ധയാകർഷിച്ച ഡാർട്ട്മിഷ്യൻ്റെ വിജയത്തിലൂടെ Al യുടെ പ്രാധാന്യം മനുഷ്യർക്ക് ഒന്നുകൂടെ ബോധ്യമായി.ഇനി നമുക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രധാന പോരായ്മകൾ എന്തൊക്കെയെന്ന് നോക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പോരായ്മകൾ 1. ഉയർന്ന ചെലവ് മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കാൻ കഴിയുന്ന ഒരു യന്ത്രം സൃഷ്ടിക്കാനുള്ള കഴിവ് ചെറിയ കാര്യമല്ല.ഇതിന് ധാരാളം സമയവും വിഭവങ്ങളും ആവശ്യമാണ്, കൂടാതെ വലിയ തുക ചിലവാകുകയും ചെയ്യും.അപ്‌ഡേറ്റഡ് ആയിരിക്കുന്നതിനും അതിനവീന ആവശ്യകതകൾ നിറവേറ്റുന്നതിനും AI ഏറ്റവും പുതിയ ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയറിലും പ്രവർത്തിക്കേണ്ടതുണ്ട്, അതിനാൽ ഇത് വളരെ ചെലവേറിയതാക്കുന്നു. 2. സർഗ്ഗാത്മകത ഇല്ലായ്മ നിർദിഷ്ഠ മേഖലക്ക് പുറത്ത് ചിന്തിക്കാനും പഠിക്കാനും കഴിയില്ല എന്നതാണ് AI യുടെ ഏറ്റവും വലിയ പോരായ്മ.എന്നിരുന്നാലുംപ്രീ-ഫെഡ് ഡാറ്റയും മുൻകാല അനുഭവങ്ങളും ഉപയോഗിച്ച് കാലക്രമേണ കൂടുതൽ വിഷയങ്ങൾ പഠിക്കാൻ AI പ്രാപ്തമാണ്, എന്നാൽ അതതു വിഷയങ്ങളിൽ അതിന്റെ സമീപനത്തിൽ സർഗ്ഗാത്മകത പുലർത്താൻ കഴിയില്ല.ഫോർബ്സ് മാസികയുടെ വരുമാന റിപ്പോർട്ടുകൾ എഴുതാൻ കഴിയുന്ന ബോട്ട് ക്വിൽ ഒരു മികച്ച ഉദാഹരണമാണ്. ഈ റിപ്പോർട്ടുകളിൽ ബോട്ടിന് ഇതിനകം നൽകിയിട്ടുള്ള ഡാറ്റയും വസ്തുതകളും മാത്രമേ അടങ്ങിയിട്ടുള്ളൂ.ബോട്ടിന് സ്വന്തമായി ഒരു ലേഖനം എഴുതാൻ കഴിയുമെന്നത് ശ്രദ്ധേയമാണെങ്കിലും, മറ്റ് ഫോർബ്‌സ് ലേഖനങ്ങളിൽ ഉള്ള മാനുഷിക സ്പർശം ഇതിൽ ഇല്ല. 3. തൊഴിലില്ലായ്മ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഒരു മുഖ്യ ഉപയോഗം റോബോട്ടുകളാണ്,ചില സന്ദർഭങ്ങളിൽ അത് തൊഴിലുകളെ മാറ്റിമറിക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയുംചെയ്യുന്നു.അതിനാൽ, മനുഷ്യർക്ക് പകരം ചാറ്റ്ബോട്ടുകളും റോബോട്ടുകളും വരുന്നതിന്റെ ഫലമായി തൊഴിലില്ലായ്മയ്ക്ക് എപ്പോഴും സാധ്യതയുണ്ടെന്ന്ചിലർ വാദിക്കുന്നു.ഉദാഹരണത്തിന്, ജപ്പാൻ പോലുള്ള സാങ്കേതികമായി വികസിച്ച രാജ്യങ്ങളിൽ മാനുഫാക്ചറിംഗ് ബിസിനസ്സുകളിൽമനുഷ്യവിഭവശേഷിക്ക് പകരം വയ്ക്കാൻ റോബോട്ടുകൾ പതിവായി ഉപയോഗിക്കുന്നു.ഇത് എപ്പോഴും അങ്ങിനെ ആവണമെന്നില്ല. എന്തെന്നാൽ, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി മനുഷ്യരെ മാറ്റിസ്ഥാപിക്കുമ്പോൾ മനുഷ്യർക്ക് ജോലി ചെയ്യാനുള്ള അധിക അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. 4. മനുഷ്യരെ മടിയന്മാരാക്കുക മടുപ്പിക്കുന്നതും ആവർത്തിക്കുന്നതുമായ ഭൂരിഭാഗം ജോലികളും AI ആപ്ലിക്കേഷനുകൾ ഓട്ടോമേറ്റ് ചെയ്യുന്നു. ജോലി പൂർത്തിയാക്കാൻ നമുക്ക് കാര്യങ്ങൾ മനഃപാഠമാക്കുകയോ പസിലുകൾ പരിഹരിക്കുകയോ ചെയ്യേണ്ടതില്ലാത്തതിനാൽ, നമ്മുടെ തലച്ചോറ് കുറച്ചുപോലും ഉപയോഗിക്കാതാവുന്നു. AI യോടുള്ള ഈ ആസക്തി ഭാവി തലമുറയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കും. 5. എത്തിക്സ് ഇല്ല നൈതികതയും ധാർമ്മികതയും പ്രധാന മനുഷ്യ സവിശേഷതകളാണ്,അത് ഒരു AI യിൽ ഉൾപ്പെടുത്താൻ പ്രയാസമാണ്.AI യുടെ ദ്രുതഗതിയിലുള്ള പുരോഗതി ഒരു ദിവസം, AI അനിയന്ത്രിതമായി വളരുമെന്നും ഒടുവിൽ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്നും നിരവധി ആശങ്കകൾ ഉയർത്തുന്നുണ്ട്. ആ സമയത്തെ AI സിംഗുലാരിറ്റി എന്ന് വിളിക്കുന്നു. 6. വികാരരഹിതം കുട്ടിക്കാലം മുതൽ, കമ്പ്യൂട്ടറുകൾക്കോ ​​മറ്റ് മെഷീനുകൾക്കോവികാരങ്ങൾ ഇല്ലെന്ന് നമ്മൾ പഠിച്ചു.മനുഷ്യർ ഒരു ടീമായി പ്രവർത്തിക്കുന്നു, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടീം മാനേജ്മെന്റ് അത്യന്താപേക്ഷിതമാണ്.എന്നിരുന്നാലും, ഫലപ്രദമായി പ്രവർത്തിക്കുമ്പോൾ, റോബോട്ടുകൾ മനുഷ്യനേക്കാൾ മികച്ചതാണെന്ന് നിഷേധിക്കാനാവില്ല, പക്ഷേ ടീമുകളുടെ അടിസ്ഥാനമായ മനുഷ്യ കണക്ഷനുകൾ കമ്പ്യൂട്ടറുകൾക്ക് പകരം വയ്ക്കാൻ കഴിയില്ല എന്നതും സത്യമാണ്. 7. മെച്ചപ്പെടുത്തൽ ഇല്ല മനുഷ്യർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കാൻ കഴിയില്ല, കാരണം ഇത് മുൻകൂട്ടി ലോഡുചെയ്‌ത വസ്തുതകളെയുംഅനുഭവത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതികവിദ്യയാണ്. ഒരേ ടാസ്‌ക് ആവർത്തിച്ച് നിർവഹിക്കുന്നതിൽ AI നിപുണനാണ്, എന്നാൽ തങ്ങൾക്ക് എന്തെങ്കിലും ക്രമീകരണങ്ങളോമെച്ചപ്പെടുത്തലുകളോ വേണമെങ്കിൽ, തങ്ങളുടെ കോഡുകൾ സ്വമേധയാ മാറ്റണം. AI ആക്സസ് ചെയ്യാനും മനുഷ്യന്റെ ബുദ്ധിക്ക് സമാനമായി ഉപയോഗിക്കാനും കഴിയില്ല, പക്ഷേ അതിന് അനന്തമായ ഡാറ്റ സംഭരിക്കാൻ കഴിയും. യന്ത്രങ്ങൾക്ക് അവ വികസിപ്പിച്ചതോ പ്രോഗ്രാം ചെയ്തതോ ആയ ജോലികൾ മാത്രമേ പൂർത്തിയാക്കാൻ കഴിയൂ; മറ്റെന്തെങ്കിലും പൂർത്തിയാക്കാൻ അവരോട് ആവശ്യപ്പെട്ടാൽ, അവർ പലപ്പോഴും പരാജയപ്പെടുകയോ ഉപയോഗശൂന്യമായ ഫലങ്ങൾ നൽകുകയോ ചെയ്യുന്നു, അത് കാര്യമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ, അവക്ക് പരമ്പരാഗതമായി ഒന്നും ചെയ്യാൻ കഴിയില്ല. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിലും ആർട്ടിഫിഷൽ ഇൻറലിജൻസ് ഒഴിച്ചു കൂടാനാവാത്ത ഒരു വിഷയമായി മാറിക്കഴിഞ്ഞ ഈ ആധുനിക കാലത്ത് എതിർ ശബ്ദങ്ങളെ നിർവീര്യമാക്കിക്കൊണ്ട് അജയ്യമായി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്, സാധാരണ റോബോട്ടുകളെക്കാൾ പലമടങ്ങു വേഗതയേറിയഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഉദയത്തിലൂടെയുള്ള എഐയുടെ ഈ ജൈത്രയാത്ര മനുഷ്യകുലത്തിനെ എവിടെ കൊണ്ടു ചെന്നെത്തിക്കുമെന്ന് കാത്തിരുന്നു കാണാം. PrevPrevious Articleസഫാരി ചാനൽ നിലനിർത്താൻ നമുക്ക് ആവുന്നതൊക്കെ ചെയ്യാം Nextവൈശാഖ് നല്ല തിരക്കഥകൾ തിരഞ്ഞെടുത്ത് സംവിധാനം ചെയ്താൽ എന്നെന്നും ഓർക്കപ്പെടുന്ന ഒരു പിടി ചിത്രങ്ങൾ ആകും ലഭിക്കുകNext Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. LATEST ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍ ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ് കൃപാസനത്തിലൂടെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചെന്ന് മലയാളം സീരിയൽ-സിനിമാ താരം അശ്വതി സിനിമാ-സീരിയൽ താരം അശ്വതി ഇപ്പോൾ കൃപാസനം പത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തിലെ “അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ് അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍, “ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്
ഇന്ദ്രന്റെ മാതാവായ അദിതിക്ക്‌ മകന്റെ പരാജയം മൂലം മനോദുഃഖമുണ്ടായി. ഈ സമയം തന്റെ ഭര്‍ത്താവായ കശ്യപമുനി തീവ്രസമാധിയില്‍നിന്നും പുറത്തുവന്ന സമയമായിരുന്നു. ഉന്മേഷമില്ലാത്ത മുഖത്തോടുകൂടി ഭാര്യയേയും ചൈതന്യമില്ലാത്ത ഗൃഹാന്തരീക്ഷവും കണ്ട കശ്യപന്‍ ചോദിച്ചു. നമ്മുടെ ധാര്‍മ്മിക കടമകള്‍ എന്റെ അസാദ്ധ്യത്തില്‍ നീ അവഗണിച്ചുവോ? നിത്യവും യാഗാഗ്നി കൊളുത്തുന്നതില്‍ വല്ല വീഴ്ച്ചയുമുണ്ടായോ? വാതില്‍ക്കല്‍ വന്നുമുട്ടിയ ഏതെങ്കിലും അപരിചിതര്‍ക്ക്‌ ദാഹജലം പോലും നല്‍കാതെ വന്നുവോ? അങ്ങനെ സംഭവിക്കുന്ന വീടുകള്‍ ചെന്നായ്ക്കളുടെ ഗുഹയ്ക്കു സമമാണ്‌. നിന്റെ കുട്ടികള്‍ക്ക്‌ സുഖം തന്നേയോ? മറുപടിയായി, താന്‍ ധര്‍മ്മനിഷ്ഠകളും കടമകളും ഭംഗിയായിത്തന്നെ നിറവേറ്റുന്നുണ്ടെന്നും അസുരന്മാര്‍ തന്റെ മക്കളുടെ മേല്‍ വിജയിച്ചിരിക്കുന്നതാണ്‌ ദുഃഖകാരണമെന്നും അദിതി പറഞ്ഞു. – ഈ രാക്ഷസവര്‍ഗ്ഗത്തെ പരാജയപ്പെടുത്താനൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചു തന്നാലും. ഭഗവാന്റെ മായാശക്തിയില്‍ വിസ്മയം പൂണ്ട കശ്യപമുനി മനുഷ്യരുടെ സത്യദര്‍ശനം മായാശക്തികൊണ്ട്‌ എങ്ങനെയൊക്കെയാണ്‌ മൂടുന്നതെന്നു് ചിന്തിച്ചു. മായാബന്ധങ്ങളോട്‌, – ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം – ആസക്തി പൂണ്ട്, അനന്തവും നിത്യവുമായ പരമാത്മാവിനെ, നശ്വരമായ ദേഹമായി തെറ്റിദ്ധരിക്കുന്നു. എങ്കിലും അദ്ദേഹം പറഞ്ഞു: നിന്റെ ആഗ്രഹസഫലീകരണത്തിനായി ഞാന്‍ -പയോവ്രതം- എന്ന ഒരു ആചരണം പറഞ്ഞു തരാം. ഇത്‌ ഭഗവല്‍പ്രീതിയുണ്ടാക്കുകയും നിന്റെ സദാഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുകയും ചെയ്യും. ഈ വ്രതം ഫാല്‍ഗുനമാസത്തിലെ പൗര്‍ണ്ണമിമുതല്‍ തുടങ്ങാവുന്നതാണ്‌. ദിവസവും മൂന്നുനേരം പ്രാര്‍ത്ഥനകളോടെ ദേഹത്ത്‌ മണ്ണുരച്ചു തേച്ചു കുളിക്കണം. എന്നിട്ട്‌ ഭഗവാന്റെ മഹിമയേറിയ വിവിധരൂപങ്ങളെ പ്രകീര്‍ത്തിച്ചു പ്രാര്‍ത്ഥിച്ച്‌ മന്ത്രമുരുവിടണം. എന്നിട്ട്‌ ഭഗവാനെ പൂജിക്കണം. സ്നാനം, നിവേദ്യം എന്നീ പൂജാവിധികള്‍ വഴിയാംവണ്ണം അനുഷ്ഠിക്കണം. അതേ അന്നം കൊണ്ട്‌ കൂറച്ച്‌ ഭക്തരെ ഊട്ടുകയും രണ്ടു ബ്രാഹ്മണരെ പാല്‍ക്കഞ്ഞിയൂട്ടുകയും വേണം. തന്റെ ബന്ധുമിത്രാദികളേയും സല്‍ക്കരിക്കണം. ഇത്‌ പന്ത്രണ്ട്‌ ദിവസം മുടങ്ങാതെ ചെയ്യുകയും ബ്രഹ്മചര്യനിഷ്ഠ അനുഷ്ഠിക്കുകയും ചെയ്യണം. വെറുംനിലത്തു കിടന്നുറങ്ങി, ആരുമായും അനാവശ്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാതെ, പാലുമാത്രം ആഹാരമാക്കി ജീവിക്കണം. പതിമൂന്നാമത്തെ ദിവസം സാധാരണ പൂജയും അവസാനം അഗ്നി പൂജയും വേണം. മഹാത്മാക്കള്‍ക്ക്‌ കയ്യയച്ച്‌ ദാനം ചെയ്യണം. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും അന്നദാനം ചെയ്ത്‌ സംതൃപ്തരാക്കണം. പ്രത്യേകിച്ച്‌ അശരണര്‍ക്കും രോഗികള്‍ക്കും, അസംതൃപ്തരായവര്‍ക്കും തൃപ്തി കെകവരുത്താന്‍ ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നതില്‍ ഭഗവല്‍പ്രീതിയുണ്ടാവുമെന്ന് അറിയുക. എന്നിട്ട്‌ വ്രതനിഷ്ഠന്‍ തന്റെ ഉപവാസം അവസാനിപ്പിക്കണം. ഈ വ്രതം ഏറ്റവും ഫലപ്രദമായ ഒന്നത്രെ. ഒരുവനാഗ്രഹിക്കുന്ന ഏത്‌ ആഗ്രഹവും ലഭ്യമാക്കാന്‍ ശക്തിയുളളതാണ്‌ പയോവ്രതം. അതുകൊണ്ട്‌ പയോവ്രതമനുഷ്ടിച്ച്‌ നിന്റെ ആഗ്രഹം സാധിച്ചാലും.
സേവ് ദ ഡേറ്റ് അൽപം ലേറ്റ് ആയി. ഞാൻ അയർലൻഡിലാണുള്ളത്. കഴിഞ്ഞ മാസങ്ങളിൽ ജോലി സംബന്ധമായി കുറേയേറെ പ്രശ്‌നങ്ങൾ വന്നു. എഴുതാനുള്ള മൂഡോ സമയമോ ഉണ്ടായിരുന്നില്ല. ക്ഷമിക്കണം. സ്വപ്‌ന എന്ന പേരിൽ മറ്റൊരു എഴുത്തുകാരി ഈ സൈറ്റിലുണ്ടെന്നും അവരുടെ സ്റ്റോറികൾക്കു താഴെ സേവ് ദ ഡേറ്റിന്‌റെ ബാക്കിഭാഗം തരാൻ ആളുകൾ ആവശ്യപ്പെട്ടതായും അറിഞ്ഞു. മറ്റൊരു സ്വപ്‌ന ഉണ്ടെന്നറിഞ്ഞിരുന്നില്ല. ആയിരുന്നെങ്കിൽ ഞാൻ ആ പേര് ഇടില്ലായിരുന്നു. ഈ സ്റ്റോറി മുതൽ എന്‌റെ എഴുത്തുപേര് സ്വപ്‌ന കൂട്ടിക്കൽ എന്നാക്കുന്നു. സ്വന്തം സ്വപ്‌ന കൂട്ടിക്കൽ തമ്പുരാട്ടിപുരം വ്‌ളോഗിലെ ആദ്യ വിഡിയോ പുറത്തിറങ്ങിയതോടെ രാജമ്മ തങ്കച്ചി പ്രശസ്തയായി.നിന്നു തിരിയാൻ പറ്റാത്ത തിരക്ക്. തുണിക്കടകളുടെ ഉദ്ഘാടനം മുതൽ ഫാഷൻ ഷോയുടെ ജഡ്ജ് വരെ. കേരളമൊട്ടുക്കും തങ്കച്ചി തരംഗം സൃഷ്ടിച്ചു. ചില സിനിമാക്കാരും സീരിയലുകാരുമൊക്കെ തങ്കച്ചിയുടെ ഡേറ്റിനായി തമ്പുരാട്ടിപുരം തറവാട്ടിലെത്തി.എന്നാൽ പല കാരണങ്ങളാൽ തങ്കച്ചി എല്ലാം നിരസിക്കുകയാണ് ഉണ്ടായത്. ഒരു വമ്പൻ കെട്ടിടമാണ് തമ്പുരാട്ടിപുരം തറവാട്. ഇതിലെ പടിഞ്ഞാറെക്കെട്ട് രാജമ്മ തങ്കച്ചിക്കു മാത്രമായി ഉള്ളതാണ്. മറ്റുള്ളവർ അങ്ങോട്ടേക്ക് തങ്കച്ചി വിളിക്കാതെ വരുക പോലുമില്ല. പടിഞ്ഞാറെക്കെട്ടിൽ മുകൾ നിലയിൽ നിർമിച്ച ഇൻഡോർ സ്വിമ്മിങ് പൂളിനു സമീപമുള്ള സപ്രമഞ്ചത്തിൽ ചാരിക്കിടക്കുകയായിരുന്നു തങ്കച്ചി. വേലക്കാരി രമയും മകൾ പ്രിയയും തങ്കച്ചിയുടെ കൊഴുത്തുരുണ്ട ഇരുകാലുകളും എണ്ണയിട്ടു തിരുമ്മിക്കൊണ്ടിരുന്നു. കറുത്ത ബ്രേസിയറും അരയിലൊരു വെള്ളക്കളർ സാറ്റിൻ ടവലുമായിരുന്നു തങ്കച്ചിയുടെ വേഷം. 30 പവനോളം തൂക്കം വരുന്ന വലിയ വൈഡൂര്യപതക്കമുള്ള ലോങ്‌ചെയിൻ മാല കഴുത്തിലും നാൽപതു പവനപ്പുറം മതിക്കുന്ന വമ്പൻ അരഞ്ഞാണം അരക്കെട്ടിലും കിടന്നു മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. കാലിൽ പവിഴവും മരതകവും പതിപ്പിച്ച സ്വർണക്കൊലുസ്സും.മാംസസമ്പുഷ്ടമായ അവരുടെ ശരീരത്തിൽ വല്ലാത്തൊരു ആകർഷണീയത ആ ആഭരണങ്ങൾ മൂലമുണ്ടായിരുന്നു. രമയും പ്രിയയും വെളുത്ത ബ്രേസിയറും ഷഡ്ഡിയും ധരിച്ചാണു നിന്നത്. പടിഞ്ഞാറെക്കെട്ടിനുള്ളിലുള്ള സമയത്ത് അടിവസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്ന് അവരോട് തങ്കച്ചി കർശനമായി നിർദേശിച്ചിട്ടുണ്ട്. പടിഞ്ഞാറെക്കെട്ടിലെ പലമുറികളിലായുള്ള തന്‌റെ സ്വർണാഭരണങ്ങളൊന്നും വേലക്കാർ വസ്ത്രത്തിൽ ഒളിപ്പിച്ച് എടുത്തുകൊണ്ടുപോകാതിരിക്കാനായിരുന്നു തങ്കച്ചിയുടെ ഈ കാഞ്ഞബുദ്ധി. Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 kambikambi kathakalkambikadhakambikadhakalkambikathakambikathakalkambikuttanmalayalam kambikathakalSwapnaസ്വപ്ന
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് കാറ്റിന്‍റെ വേഗം 55 കി.മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ... ‘സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത’; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ഘട്ടത്തില്‍ 50 കിലോമീറ്റര്‍ വരെ ... ‘സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത’; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ ... Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
സ്വന്തം ലേഖകൻ: എക്കാലത്തെയും വമ്പൻ തുകയ്ക്ക് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ ക്ലബ് മാറുന്നതായി വാർത്ത. വിവാദങ്ങൾക്കൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട താരം 400 മില്യൺ യൂറോയുടെ കരാറിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്‌റിലേക്ക് മാറുന്നതായാണ് സ്പാനിഷ് വാർത്തവെബ്‌സൈറ്റായ മാർസ.കോം റിപ്പോർട്ട് ചെയ്യുന്നത്. ശമ്പളയിനത്തിലും പരസ്യ കരാറുകൾക്കുമായി താരത്തിന് സീസണിൽ 200 മില്യൺ യൂറോ … ലോകകപ്പില്‍ ചരിത്ര നിമിഷം! ജര്‍മനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കാൻ മൂന്ന് വനിതകള്‍ സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പില്‍ വ്യാഴാഴ്ച്ച രാത്രി 12.30ന് നടക്കുന്ന ജര്‍മനിയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരത്തില്‍ തീപാറുമെന്നുറപ്പാണ്. ഇരുടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താനുള്ള അവസാന അവസരമാണ് ഈ മത്സരം. നിലവില്‍ ഒരു ജയം മാത്രമുള്ള കോസ്റ്ററിക്കയ്ക്ക്‌ മൂന്ന് പോയിന്റുണ്ട്. എന്നാല്‍ മുന്‍ചാമ്പ്യന്‍മാരായ ജര്‍മനിയുടെ കൈയില്‍ ഒരൊറ്റ പോയിന്റ് മാത്രമാണുള്ളത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രം പോര ജര്‍മനിക്ക്, … ദേശവും വർണ്ണവും ഭാഷയും കൂടിച്ചേരുന്ന ഫാൻ സോണുക ൾ; നൃത്തച്ചുവടുകളുമായി മലയാളികളും സ്വന്തം ലേഖകൻ: കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള വിടവ് നികത്തി ജനങ്ങൾക്കിടയിലെ സാംസ്‌കാരിക അടുപ്പം ദൃഢപ്പെടുത്തി ലോകകപ്പ് ഫാൻ സോണുകൾ. ഫിഫ ലോകകപ്പിന്റെ സുപ്രധാന പ്രമേയമായ ഐക്യം മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും ഈ പ്രഥമ ലോകകപ്പിലും പ്രതിഫലിക്കുന്നു. ഫാൻ സോണുകളിലെ വൈവിധ്യമുള്ള ആരാധകരാകട്ടെ വിശ്വമാനവികതയുടെ സന്ദേശമാണ് വിളിച്ചോതുന്നത്. ജാതി,മത, ദേശ, രാഷ്ട്രീയ ഭേദമന്യേ ഫുട്‌ബോൾ എന്ന … മൊറോക്കോയോട് ബൽജിയം തോറ്റത് താങ്ങാനാവാതെ ആരാധകർ; ബ്രസൽസിൽ കലാപം സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരേ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ രോഷപ്രകടനം. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ആരാധകര്‍ കടകളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമികള്‍ക്കെതിരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. … മെസ്സിക്കൊപ്പം ചിത്രം എടുക്കാനാണോ വന്നത്? സൗദി കളിക്കാരെ തീപിടിപ്പിച്ച കോച്ചിന്റെ വാക്കുകള്‍ വൈറൽ സ്വന്തം ലേഖകൻ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ചൊവ്വാഴ്ച നടന്ന അര്‍ജന്റീന സൗദി അറേബ്യ മത്സരം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ അര്‍ജന്റീനയെ സൗദി തറപറ്റിച്ചത്. പകുതി സമയത്ത് ഒരു ഗോളിന് പിന്നിട്ട് നിന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ മടക്കിയാണ് സൗദി ഞെട്ടിച്ചത്. ഹാഫ് ടൈമിന് ശേഷം എന്ത് മാജിക്കാണ് സംഭവിച്ചത് എന്നതിന്റെ … അര്‍ജന്റീനയ്‌ക്കെതിരായ ചരിത്ര വിജയം; സൗദി താരങ്ങളുടെ യാത്ര ഇനി റോള്‍സ് റോയിസ് ഫാന്റത്തിൽ സ്വന്തം ലേഖകൻ: ഫിഫ വേള്‍ഡ് കപ്പിലെ അര്‍ജന്റീന-സൗദി അറേബ്യ പോരാട്ടത്തില്‍ കളക്കളത്തില്‍ ഇറങ്ങും മുമ്പുതന്നെ അര്‍ജന്റീന-മെസ്സി ആരാധകര്‍ വിജയം ഉറപ്പിച്ചിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ മെസിയുടെ കാലില്‍ ആദ്യ ഗോള്‍ പിറന്നതോടെ വിജയം ഒരിക്കല്‍ കൂടി ഉറപ്പിച്ചു. എന്നാല്‍, കളിക്കാരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സൗദിയുടെ താരങ്ങള്‍ രണ്ട് തവണയാണ് അര്‍ജന്റീനയുടെ വല കുലുക്കിയത്. ഇതോടെ … ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും മനോഹരമായ ഗോളടിച്ച റിച്ചാർലിസന്‍ ആരാണ്? സ്വന്തം ലേഖകൻ: വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ആ പാസ് കാലുകൊണ്ട് തട്ടിയുയര്‍ത്തി വായുവിലേക്ക് ചെരിഞ്ഞ് റിച്ചാര്‍ലിസന്‍ തൊടുത്തുവിട്ട ബൈസൈക്കിള്‍ കിക്ക് ലക്ഷ്യം കണ്ടപ്പോള്‍ പിറന്നത് ഖത്തർ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍. നിങ്ങള്‍ ഒരു ബ്രസീല്‍ ആരാധകന്‍ അല്ലെങ്കില്‍പ്പോലും ആ ഗോള്‍ ആഘോഷിക്കും. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും റിച്ചാര്‍ലിസന്റെ ഗോള്‍ ആവര്‍ത്തിച്ച് കാണുകയാണ് ആരാധകര്‍. ഇതേ … ലോകകപ്പ് കാണാൻ ടിക്കറ്റ് എടുക്കാൻ ഇനിയും സമയമുണ്ട്! എത്ര നാൾ വരെ ലഭിക്കുമെന്ന് അറിയാം സ്വന്തം ലേഖകൻ: ഖത്തറിന്റെ ലോകകപ്പ് ആരവങ്ങളിലേക്ക് എത്താനും മത്സരങ്ങൾ കാണാനും ഇനിയും സമയം വൈകിയിട്ടില്ല. മത്സര ടിക്കറ്റുകൾ ഇനി കിട്ടുമോ എന്ന ആശങ്കയും വേണ്ട. ലോകകപ്പ് ടിക്കറ്റുകൾ എവിടെ നിന്ന്, എത്ര നാൾ വരെ ലഭിക്കും, എങ്ങനെ ഖത്തറിലേയ്ക്ക് എത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം. ഫിഫയുടെ അവസാനഘട്ട ടിക്കറ്റ് വിൽപനയാണ് നിലവിൽ പുരോഗമിക്കുന്നത്. ഡിസംബർ 2ന് മുൻപാണ് … റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു; പിന്നലെ ക്ലബ്ബ് വില്‍ക്കാനൊരുങ്ങി ഉടമസ്ഥര്‍ സ്വന്തം ലേഖകൻ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം. വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി ഗ്ലേസര്‍ കുടുംബം അറിയിച്ചു. ക്ലബ്ബിനൊപ്പം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡ് ഉള്‍പ്പെടെ അനുബന്ധ നിക്ഷേപങ്ങളും വില്‍പനയുടെ പരിധിയില്‍ വരും. ബ്രിട്ടീഷ് അതിസമ്പന്നനായ ജിം റാഡ്ക്ലിഫ് … ഖത്തർ അമീർ പോലും സൗദി പതാക വീശിയ നിമിഷം! ചരി ത്രമെഴുതി ഗ്രീൻ ഫാൽക്കൺസ്; സമ്മാന പെരുമഴ സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ തകർപ്പൻ ജയത്തിനു പിന്നാലെ ആഘോഷങ്ങളുടെ ഭാഗമായി ബുധൻ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ–സർക്കാർ മേഖലകൾക്കും വിദ്യാർഥികൾക്കും അവധിയായിരിക്കും. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദിയുടെ ജയം. ഇന്നത്തെ മൽസരം കാണാൻ സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധിയും സൗദി …
ഈ ഭൂമിയിൽ മറ്റു മൃഗങ്ങൾ മുതൽ മനുഷ്യർ വരെ ഭയക്കുന്ന ഒരു ജീവിയാണ് പാമ്പു. അതുകൊണ്ടു പാമ്പിനെ ബായക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ പാമ്പിന് മുന്നിൽ ഭയമില്ലാത്ത ഒരു ജീവി അത് കീരിയാണ്. നമ്മൾ ചെറുപ്പം മുതൽ കേട്ടുവരുന്ന ആജന്മ ശത്രുക്കളാണ് കീരിയും പാമ്പും. ഇത് മനുഷ്യന്മാരുടെ കാര്യത്തിലും ഈ വിശേഷണം പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. സ്ഥിരമായി ഒരു കാരണവും കൂടാതെ തല്ലുകൂടുന്ന രണ്ടു പേരെ പൊതുവെ എല്ലാവരും വിളിക്കുന്നത് അവർ ഇപ്പോഴും കീരിയും പാമ്പും പോലെ ആണെന്നാണ്. അത്രയ്ക്കും വലിയ എതിരാളികളാണ് കീരിയും പാമ്പും. നമ്മൾ പഠിച്ചിട്ടുള്ളത് കീരിയുടെ ഭക്ഷണമാണ് പാമ്പ് എന്നാണ്. എന്നാൽ പലർക്കും ഒരു സംശയം ഉണ്ടായേക്കാവുന്നത് ഇത്രയും വിഷമുള്ള ഒരു കടി കടിച്ചാൽ ആന വരെ ചരിഞ്ഞു പോവാൻ ശേഷിയുള്ള മൂർഖനെ പോലത്തെ ഏറ്റവും വലിയ പാമ്പിനെ എങ്ങിനെയാണ് ഒരു കുഞ്ഞൻ കീരി നേരിടുന്നത് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ. https://youtu.be/CC1sIpP-GE4?list=WL The elephant is the largest animal on land. So, everyone is more afraid of the elephant than the other. Even if the king of the jungle was a lion, there was no one else in terms of strength and size. The word ‘alone’ can make it understand that the beast is a single one can stop the monster of the crowd. The elephant’s horn and its trunk are the strongest parts of the trunk, which can be easily beaten by anyone who uses the trunk hand. But the elephant skins are very less capable of it. Elephants have no power to deal with an animal when they are a child. You can see what happened when a crocodile tried to catch an elephant cub who went to drink water alone in the forest. Watch the video for that.
ഇന്ത്യൻ സിനിമയിൽ ബോക്സോഫീസ് വേട്ടക്കായി രണ്ട് ചിത്രങ്ങൾ ഒരുങ്ങുന്നു. ഇളയദളപതി നായകനായ ബീസ്റ്റും, യഷ് നായകനാകുന്ന കെ. ജി. എഫ് 2 വുമാണ് ബോക്സ് ഓഫീസുകൾ കീഴടക്കാൻ തയ്യാറാകുന്ന ചിത്രങ്ങൾ.ബീസ്റ്റിന്റെ റിലീസ് ഡേറ്റ് ആണ് ഇപ്പോൾ ഒഫീഷ്യലായി പുറത്തു വന്നിരിക്കുന്നത്. ഈ വരുന്ന ഏപ്രിൽ 13നാണ് ബീസ്റ്റ് റിലീസിന് ഒരുങ്ങുന്നത്. കെ ജി എഫ് ഏപ്രിൽ 14നാണ് തിയറ്ററുകളിൽ എത്താൻ പോകുന്നുത്. ഇരു ചിത്രങ്ങളും തമ്മിൽ കനത്ത പോരാട്ടം കാണാൻ നമുക്ക് ബോക്സ് ഓഫീസുകളിൽ കാണാൻ സാധിക്കും. വിജയിയെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഇദ്ദേഹം തന്നെയാണ്. ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായിക വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ യൂ ട്യൂബ് റെക്കോർഡുകൾ നേടിയിരുന്നു. റോക്സ്റ്റാർ യഷ്‌ നായകനാകുന്ന കെ. ജി. എഫ് ടു പ്രശാന്ത്‌ നീലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാൻഡൽവുഡ് സിനിമ വ്യവസായത്തെ കന്നഡ ഭാഷയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിൽ സഹായിച്ച സിനിമയായിരുന്നു കെ ജി എഫ്. കെ. ജി. എഫിലെ റോക്കി ഭായിയെ ആരും മറന്നു കാണില്ല. 2018ൽ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു . യഷ് നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് അധീര എന്ന പ്രതിനായകവേഷത്തിലെത്തുണ്ട്.
ഒ​ല്ലൂ​ർ: പു​തു​ക്കാ​ട് കു​റു​മാ​ലി പാ​ല​ത്തി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന വ​ട​ക്കേ വാ​രി​യ​ത്ത് കെ.​വി. ച​ന്ദ്ര​ൻ വാ​ര്യ​ർ (82) ആ​ണ് മ​രി​ച്ച​ത്. മേ​ളം, പ​ഞ്ച​വാ​ദ്യം, ക​ഥ​ക​ളി, സം​ഗീ​ത ക​ച്ചേ​രി തു​ട​ങ്ങി സം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക​നാ​യി​രു​ന്നു. അ​വി​ണി​ശേ​രി തൃ​ത്താ​മ​ശേ​രി വാ​രി​യ​ത്താ​ണ് ഇ​പ്പോ​ൾ താ​മ​സ​മെ​ങ്കി​ലും മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ ച​ന്ദ്ര​ൻ വാ​ര്യ​ർ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​യ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ത്താ​റു​ണ്ട്. സ്നേ​ഹ​പൂ​ർ​വ്വം എ​ല്ലാ​വ​രും ‘ച​ന്ദ്രേ​ട്ട​ൻ’ എ​ന്നു വി​ളി​ച്ചി​രു​ന്ന കെ.​വി. ച​ന്ദ്ര​ൻ വാ​ര്യ​ർ കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം വ​ക ക​ള​ത്തും​പ​ടി പ​റ​മ്പി​ലെ വ​ഴു​ത​ന​ങ്ങ വി​ള​വെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ഉ​ച്ച​തി​രി​ഞ്ഞ് ഒ​ല്ലൂ​രി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​യ്ക്ക് പോ​യ​താ​യി​രു​ന്നു. റെ​യി​ൽ​വേ ലൈ​ൻ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: തൃ​ത്താ​മ​ര​ശേ​രി വാ​രി​യ​ത്ത് ഗീ​ത മ​ക്ക​ൾ സ്മി​ത, ന​ന്ദ​കു​മാ​ർ മ​രു​മ​ക്ക​ൾ ശ​ശി, ശ്രീ​ദേ​വി. Latest News വി​ഴി​ഞ്ഞ​ത്ത് കേ​ന്ദ്ര സേ​ന എ​ത്തു​ന്ന​തി​ൽ വി​രോ​ധ​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ടടിച്ച പിതാവ് അറസ്റ്റില്‍ ഐ​എ​സ്ആ​ര്‍​ഒ ഗൂ​ഢാ​ലോ​ച​ന​ക്കേ​സ്; നാ​ല് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്കി കോ​ഴി​ക്കോ​ട് പി​എ​ൻ​ബി ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
എറണാകുളത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസും യുഡി‌എഫ് സ്ഥാനാര്‍ത്ഥി കെ വി തോമസും പൊതുപര്യടനം ആരംഭിച്ചു. ക്രിസ്റ്റിയുടെ പര്യടനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം കൊച്ചി നിയോജക മണ്ഡലത്തിലെ കുമ്പളങ്ങി പഞ്ചായത്തിലെ കുമ്പളങ്ങി നോര്‍ത്തില്‍ രാവിലെ ഡോ സെബാസ്റ്റ്യന്‍ പോള്‍ നിര്‍വ്വഹിച്ചു. കുമ്പളങ്ങി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും, ചെല്ലാനം സൗത്ത്‌, ചെല്ലാനം നോര്‍ത്ത്‌, നസ്രത്ത്‌, ഫോര്‍ട്ട്കൊച്ചി നോര്‍ത്ത്‌, ഫോര്‍ട്ട്കൊച്ചി സൗത്ത്‌ എന്നിവിടങ്ങളില്‍ 100 ഓളം കേന്ദ്രങ്ങളില്‍ തൊഴിലാളികളും, ഇടതുമുന്നണി പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ഫോര്‍ട്ട്‌ കൊച്ചിയില്‍ പര്യടനം അവസാനിച്ചു. വൈപ്പിന്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7.30 ന്‌ പള്ളിപ്പുറം പഞ്ചായത്തില്‍നിന്ന്‌ ആരംഭിക്കുന്ന പര്യടനം ചെറായി, കുഴുപ്പിള്ളി, എടവനക്കാട്‌, നായരമ്പലം എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച്‌ വൈകീട്ട്‌ നായരമ്പലത്ത്‌ സമാപിക്കും. രാവിലെ കണ്ണമാലിയിലെ വിശുദ്ധ ഔസെഫ്‌ പിതാവിന്റെ കപ്പേളയില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷമാണ്‌ കെ.വി തോമസ് തന്റെ പ്രചരണം തുടങ്ങിയത്. തീരദേശത്ത്‌ പ്രവര്‍ത്തിക്കുന്ന കയറ്റുമതി സ്ഥാപനത്തിലെ സ്ത്രീ തൊഴിലാളികള്‍ കൂട്ടമായി വന്നു തോമസിനെ സ്വീകരിച്ചു. മുപ്പത്തി മൂവായിരം കുട്ടികള്‍ക്ക്‌ ഉച്ച ഭക്ഷണം നല്‍കുന്ന വിദ്യാപോഷണംപോഷക സമൃദ്ധം പദ്ധതി തീര ദേശ മേഖലയ്ക്കു വളരെ പ്രയോജനകരമായി എന്നു കെ.വി. തോമസ്‌ പറഞ്ഞു. തീരദേശ പരിപാലന നിയമത്തിലെ ഭവന നിര്‍മ്മാണത്തിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന ആവശ്യം ശക്തമായിരുന്നു. തോപ്പുംപടി മണ്ഡലത്തിലും പള്ളുരുത്തിയിലും എസ്‌ എന്‍ ജങ്ക്ഷന്‍, പ്യാരി ജങ്ക്ഷന്‍ എന്നിവിടങ്ങളിലും പര്യടനത്തിനുശേഷം കെ.വി. തോമസ്‌ റോഡില്‍ പര്യടനം സമാപിച്ചു അനുബന്ധ വാര്‍ത്തകള്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു: ഒരു മരണം ട്രാക്കില്‍ അറ്റകുറ്റപ്പണി; എറണാകുളം- കായകുളം പാസഞ്ചറുകള്‍ റദ്ദാക്കി സംസ്ഥാന സ്കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരെ കൊടും ക്രൂരത: അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചു മൂടി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പിഞ്ചു കുഞ്ഞിനെ " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
ശരിയായ ‘അറിവ്’ യുക്തിഭദ്രമായ അപഗ്രഥനത്തിലൂടെ എങ്ങിനെ സമ്പാദിക്കാം എന്നതിൻ്റെ ശാസ്ത്രമാണ് തർക്കശാസ്ത്രം. ഷഡ് ദർശനങ്ങളിലെ ന്യായദർശനത്തിലൂടെ ആണ് സനാതന ധർമ്മത്തിൻ്റെ തർക്കശാസ്ത്രം അനാവൃതമാകുന്നത്. “അറിവുകൾ” എന്നത് വസ്തുക്കളുമായി ഭൗതികമായി ഉണ്ടാകുന്ന സമ്പര്‍ക്കം മൂലം മാത്രം ലഭിക്കുന്ന ഒന്നല്ല. ആധുനിക ശാസ്ത്രത്തിന് ഇപ്പോഴും സ്വീകാര്യമായിരിക്കുന്നത് കാണുകയോ, കേൾക്കുകയോ, സ്പർശിക്കുകയോ, ഘ്രാണിക്കുകയോ, രുചിക്കുകയോ ചെയ്യുന്നതിലൂടെ ലഭിക്കുന്ന അറിവുകൾ മാത്രമാണ്. വാസ്തവത്തിൽ അത് ആധുനിക ശാസ്ത്രത്തിൻ്റെ ഒരു പരിമിതി ആയി നിലകൊള്ളുന്നു. ഉദാഹരണത്തിന്, ദൈവത്തിൻ്റെ അസ്തിത്വം എങ്ങിനെ നിർണ്ണയിക്കും? ഇന്ദ്രിയങ്ങൾക്ക് അതീതമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് എങ്ങിനെ കൈവരിക്കാം? പ്രപഞ്ചതിലെ തമോഗർത്തങ്ങളും അണുവിൻ അണുവായ ‘ക്വാണ്ടം’ ലോകവും എല്ലാം ഭൗതികമായി സമീപിക്കുവാൻ കഴിയുന്ന ഒന്നല്ല. ഇവിടെയാണ് ശാസ്ത്രീയമായ യുക്തിഭദ്രമായ അപഗ്രഥനത്തിലൂടെ കണ്ടെത്തുന്ന അനുമാനങ്ങളുടെ പ്രസക്തി. യുക്തിഭദ്രമായ അനുമാനങ്ങളാണ് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പിന്നീട് അനുഭവങ്ങളായി മാറുന്നത്. വെറുതെ കണ്ണുമടച്ചുള്ള വിശ്വാസങ്ങൾ അല്ല, നൂറു ശതമാനം സാധുതയുള ശരിയായ അറിവുകളാണ് നമ്മളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത് എന്ന് സനാതന ധർമ്മം പറഞ്ഞു തരുന്നു. ലഭിക്കുന്ന അറിവുകളുടെ സാധുത തെളിയിക്കുന്ന ലിറ്റ്മസ് ടെസ്റ്റുകളാണ് സനാത ധർമ്മത്തിൽ യുക്തി ഭദ്രമായ തർക്കവാദങ്ങൾ. അതിനുള്ള എല്ലാ ഉപാധികളും ഉപകരണങ്ങളും സനാതന ധർമ്മം “തർക്ക ശാസ്ത്ര”ത്തിലൂടെ നൽകുന്നുണ്ട്. അങ്ങിനെ ഏതറിവുകൾക്കും ബുദ്ധിയുടേയും യുക്തിയുടേയും തലത്തിൽ സ്വീകാര്യത ലഭിക്കണം. അത് മാത്രം പോരാ, എല്ലാ അറിവുകളും ഓരോ വ്യക്തിയുടേയും സ്വന്ത അനുഭവത്തിൽ സത്യമാണെന്ന് നേരിട്ട് അറിയുകയും വേണം. അപ്രകാരം ബൗദ്ധികമായ സ്വീകാര്യതയും, പ്രായോഗികമായ അനുഭവവും ലഭിക്കാത്ത ഒരു വിഷയവും സനാതന ധർമ്മം അംഗീകരിച്ചിരുന്നില്ല. ഇത് രണ്ടും ആണ് സനാതന ധർമ്മത്തിൻ്റെ ലിറ്റ്മസ് ടെസ്റ്റ്. രണ്ട് വീക്ഷണങ്ങളിൽ തമ്മിൽ യുക്തിഭദ്രമായി താരതമ്യം ചെയ്ത് ചിന്തിക്കുമ്പോൾ എന്തെല്ലാം വിഷയങ്ങളിൽ ശ്രദ്ധപതിപ്പിക്കണം, എന്തെല്ലാം നിയമങ്ങൾ പാലിക്കണം എന്ന് തർക്കശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. യുക്തിഭദ്രമായ തർക്ക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് എല്ലാക്കാലത്തും വളരെ അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് തെറ്റായ അറിവും ശരിയായ അറിവും ഒരുപോലെ വ്യാപിച്ചു കിടക്കുന്ന സോഷ്യൽ മീഡിയയുടെ ഇന്നത്തെ കാലഘട്ടത്തിൽ, ലഭിക്കുന്ന വിവരങ്ങളുടെ നെല്ലും പതിരും തിരിക്കുന്നതിന് ഇത്തരം വിമർശനാത്മകമായ സ്വയമവലോകനങ്ങൾ വളരെ അധികം ഉപകരിക്കും. ശരിയായ അറിവും തെറ്റായ അറിവും പ്രാഥമികമായി, എല്ലാ അറിവുകളേയും തർക്കശാസ്ത്രം ‘നേരിട്ട അനുഭവത്തിലൂടെ ഉള്ള അറിവ്’, ‘സ്മൃതി’യിലൂടെ ഉള്ളഅറിവ് എന്ന് രണ്ടായി തരം തിരിക്കുകയാണ് ചെയ്യുന്നത്. മുൻപ് ഉണ്ടായ ഒരു അനുഭവത്തിൻ്റെ ഓർമ്മ നൽകുന്ന അറിവാണു ‘സ്മൃതി’. അതുകൂടാതെ, ലഭിച്ച അറിവിനെ ‘ശരിയായ അറിവ്’, എന്നും ‘തെറ്റായ അറിവ്’ എന്നും തർക്കശാസ്ത്രം വീണ്ടും തരം തിരിക്കുന്നുണ്ട്. ശരിയായ അറിവിനെ ‘പ്രമാ’ എന്നും തെറ്റായ അറിവിനെ ‘അപ്രമാ’ എന്നുമാണ് സംസ്കൃതഭാഷയിൽ തർക്കശാസ്ത്രത്തിൽ വിവക്ഷിക്കുന്നത്. ശരിയായ “പ്രമാ” ഗണത്തിലെ അറിവുകൾക്ക് നാല് ഉറവിടങ്ങൾ ആണുള്ളത്. ‘പ്രത്യക്ഷ’ (ഒരു വസ്തുവിനെക്കുറിച്ചുള്ള ഉണ്ടാകുന്ന “ധാരണ”), ‘അനുമാന’ (അനുമാനം), ‘ഉപമാന’ (താരതമ്യം), ‘ശബ്ദ’ (സാക്ഷ്യം) എന്നിവയാണ് ആ നാല് ഉറവിടങ്ങൾ. തെറ്റായ “അപ്രമാ” ഗണത്തിലെ അറിവുകൾക്ക് മൂന്ന് ഉറവിടങ്ങൾ ആണുള്ളത്. “സംശയ” (സംശയം), “വിപര്യായ” (പിശക്‌ അല്ലെങ്കിൽ അബദ്ധം), “തർക്ക” (വെറും ഊഹത്തിൻ്റെ അടിസ്ഥാനത്തിലുള്ള സാങ്കൽപ്പിക ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിച്ചുകൊണ്ടുള്ള ന്യായവാദം) എന്നിവയാണ് അവ. തർക്കശാസ്ത്രത്തിൽ അടിസ്ഥാനപരമായി പതിനാറു വിഷയങ്ങൾ ആണ് ഇഴകീറി പരിശോധിക്കപ്പെടുന്നത്. സാധുതയുള്ള ശരിയായ അറിവ് സമ്പാദിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ പതിനാറു വിഷയങ്ങളും പഠിച്ചിരിക്കേണ്ടതുണ്ട്. അറിവിനെക്കുറിച്ച് അറിയേണ്ട അറിവുകൾ നമുക്ക് ലഭിക്കുന്ന ഒരു അറിവ് ശരിയായ അറിവാണോ തെറ്റായ അറിവാണോ എന്നത് നെല്ലും പതിരും തിരിക്കുവാൻ നമ്മൾ പതിനാറു തരത്തിലുള്ള വിഷയങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്നാണ് തർക്കശാസ്ത്രത്തിൽ പറയുന്നത്. ഈ പതിനാറു വിഷയങ്ങളെ പതിനാറു “പദാർത്ഥങ്ങൾ” എന്നാണ് തർക്കശാസ്ത്രത്തിൽ വിവക്ഷിക്കുനത്. അവ ചുരുക്കത്തിൽ താഴെ കൊടുക്കുന്നു. പ്രമാണം – ശരിയായ അറിവിൻ്റെ ഉറവിടം ആണ് പ്രമാണം. എവിടെനിന്നാണോ ശരിയായ സാധുതയുള്ള അറിവ് ലഭിക്കുന്നത് ആ അറിവിൻ്റെ ഉറവിടം ആണിത്. നാലുവിധത്തിലുള്ള പ്രമാണങ്ങൾ ആണ് തർക്കശാസ്ത്രം അംഗീകരിച്ചിട്ടുള്ളത്. പ്രമേയ – അറിവിന് വിധേയമായി അറിയപ്പെടേണ്ട കാര്യങ്ങൾ ആണ് പ്രമേയങ്ങൾ. മനുഷ്യ ജീവിതത്തിൽ നിന്നും ദുഃഖങ്ങൾ എന്നന്നേക്കുമായി ഇല്ലാതാക്കാൻ ഇവയെപ്പറ്റി അറിഞ്ഞിരിക്കണം. പന്ത്രണ്ട് തരത്തിലുള്ള പ്രമേയങ്ങളെ പറ്റിയാണ് തർക്കശാസ്ത്രം വിശദമാക്കുന്നത്. സംശയ – ലഭിച്ച വിവരം ശരിയും തെറ്റും ആകുവാനുള്ള സാദ്ധ്യതയാണ് സംശയം. ഉദാഹരണം, ഇരുട്ടിൽ ഒരു മരം നിൽക്കുന്നത് കാണുമ്പോൾ, അത് ഒരു മനുഷ്യൻ നിൽക്കുന്നതായി തോന്നുന്നത്. വിവിധ തരത്തിലുള്ള സംശയങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. പ്രയോജന – ലഭിക്കുന്ന അറിവ് എന്തിന് വേണ്ടിയാണ് എന്ന കൃത്യമായ ലക്ഷ്യ ബോധം ഉണ്ടായിരിക്കണം. ദൃഷ്ടാന്തം – തർക്കങ്ങൾക്ക് തീർപ്പു കല്പിക്കുവാൻ ഇതിനകം തന്നെ പരക്കെ അറിയുന്ന ഇതര വിഷയങ്ങൾ ഉദാഹരണങ്ങൾ ആയി ഉപയോഗിക്കുന്നതിൻ്റെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം. സിദ്ധാന്ത – നേരിട്ടറിഞ്ഞ അനുഭവങ്ങളിലൂടെയോ യുക്തി ഉപയോഗിച്ചുള്ള വിശകലങ്ങളിലൂടെയോ ശാസ്ത്രീയമായരീതിയിൽ സ്വയം സിദ്ധ സത്യങ്ങളിൽ എങ്ങിനെ എത്തിച്ചേരാം എന്ന് അറിഞ്ഞിരിക്കണം. അവയവ – അനുമാന നിർണ്ണയങ്ങളിൽ ഉപയോഗിക്കുന്ന ഘടകങ്ങൾ യുക്തി ഭദ്രമായി ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. തർക്ക – ഊഹത്തിൻ്റെ അടിസ്ഥാനത്തിലുള്ള സാങ്കൽപ്പിക ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിച്ചുകൊണ്ടുള്ള ന്യായവാദം സംബന്ധിച്ച വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം നിർണ്ണയം – സാധുതയുള്ള പ്രമാണങ്ങളെ ആധാരമാക്കി കൃത്യമായ തീരുമാനങ്ങളിൽ എത്തിച്ചേരുവാൻ അറിഞ്ഞിരിക്കണം. ബാധ – സത്യം കണ്ടെത്തുവാൻ രണ്ടു വീക്ഷണത്തിലൂടെ ആത്മാർത്ഥമായി നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം. ജൽപ – തർക്കത്തിൽ സത്യം കണ്ടെത്തുവാൻ ആത്മാർത്ഥമായി ശ്രമിക്കാതെ വെറുതെ വായിട്ടടിച്ചു സമയം കളയുന്നത് തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. വിദന്ത – യുക്തിഹീനമായ, പല്ലുകൾ ഇല്ലാത്ത വാദങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. ഹേത്വാഭാസ – പ്രഥമ ദൃഷ്ട്യാ ശരിയായി തോന്നിക്കുന്ന എന്നാൽ തെറ്റായ വാദങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. ചല – വഴിതെറ്റിക്കുവാനുള്ള നീതിയുക്തമല്ലാത്ത മറുപടികൾ തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. ജാതി – തെറ്റായ സാദൃശ്യം ഉപയിഗിക്കൽ സംബന്ധിച്ച ഉപയോഗങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. നിഗ്രഹസ്ഥാനം – തർക്കത്തിൽ തോൽവി സംഭവിക്കന്ന വാദമുഖത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം. ഈ പതിനാറു പദാർത്ഥങ്ങളിൽ “പ്രമാണം” എന്ന വിഷയം ആണ് ഏറ്റവും മുഖ്യമായത്. ശരിയായ അറിവിൻ്റെ ‘ഉറവിട”ത്തെ ആണ് “പ്രമാണം” എന്ന് തർക്കശാസ്ത്രത്തിൽ വിവക്ഷിക്കുന്നത്. ശരിയായ ഉറവിടത്തിൽ നിന്നും ലഭിക്കുന്ന അറിവ് മാത്രമേ സാധുതയുള്ള അറിവായിരിക്കുവാൻ സാദ്ധ്യതയുള്ളൂ എന്നതാണ് തർക്ക ശാസ്ത്രത്തിൻ്റെ ആദ്യത്തെ ന്യായ നിബന്ധന. തെറ്റായ ഉറവിടത്തിൽ നിന്നും ലഭിക്കുന്ന അറിവ് സ്വാഭാവികമായും അസാധുവായ അറിവാണ് എന്നർത്ഥം. പ്രമാണങ്ങളും പ്രമേയങ്ങളും തർക്കശാസ്ത്രത്തിൻ്റെ ആഴവും വ്യാപ്തിയും ശരിയായ അറിവ് നേടുന്നതിൽ തർക്കശാസ്ത്രത്തിനുള്ള സാംഗത്യവും മനസ്സിലാക്കുവാൻ വേണ്ടി മാത്രം അതിൽ രണ്ടു വിഷയങ്ങളെ മാത്രം ഇവിടെ ഒട്ടൊന്ന് പരിചയപ്പെടുത്താം. പ്രമാണങ്ങളും പ്രമേയങ്ങളും ആണ് ആ രണ്ടു വിഷയങ്ങൾ. എന്തിനെക്കുറിച്ചുള്ള അറിവാണോ നേടുന്നത് അതാണ് ‘പ്രമേയം’. ഏത് ഉറവിടത്തിൽ നിന്നാണോ ശരിയായ അറിവ് നേടുന്നത് അതാണ് ‘പ്രമാണം’. തെറ്റായ അറിവിൻ്റെ ഉറവിടം ‘പ്രമാണം’ അല്ല. “പ്രമാ” എന്ന സംസ്കൃത പദത്തിൻ്റെ അർത്ഥം “ബുദ്ധി” അല്ലെങ്കിൽ “ഒരു കാര്യം ശരിയായി ഗ്രഹിക്കുവാനുള്ള കഴിവ്” എന്നാണ്. അങ്ങിനെ നമ്മുടെ ഗ്രഹിക്കുവാനുള്ള കഴിവിന് വിധേയമാക്കപ്പെടുന്ന സർവ്വ വസ്തുക്കളും “പ്രമേയങ്ങൾ” ആണ് തർക്ക ശാസ്ത്രത്തിൽ. എല്ലാ ഭാരതീയ ദർശനങ്ങളിലും എന്നപോലെ തർക്ക ശാസ്ത്രത്തിലും ഇന്ദ്രിയഗോചരമായ വസ്തുക്കളും ഇന്ദ്രിയഗോചരമല്ലാത്ത വസ്തുക്കളും മനുഷ്യന് ഗ്രഹിക്കുവാൻ പ്രാപ്തമായ പ്രമേയങ്ങൾ തന്നെ ആണ്. പന്ത്രണ്ട് ഇനങ്ങളിൽ ഉള്ള പ്രമേയങ്ങൾ ഉണ്ട് തർക്ക ശാസ്ത്രത്തിൽ. ആ പന്ത്രണ്ട് ഇനങ്ങളിലുള്ള ‘പ്രമേയങ്ങൾ’ താഴെ പറയുന്നവയാണ്. ഇവയെക്കുറിച്ചെല്ലാം മനുഷ്യന് ശരിയായ അറിവ് സമ്പാദിക്കുവാൻ കഴിയും. ഇതിനെകുറിച്ചെല്ലാം ഉള്ള ശരിയായ അറിവുകൾ മനുഷ്യൻ സമ്പാദിക്കുകയും വേണം. ജീവിത ക്ലേശങ്ങളിൽ നിന്നും മനുഷ്യന് മുക്തി നേടുവാൻ ഈ പന്ത്രണ്ട് പ്രമേയങ്ങളെ കുറിച്ചുള്ള ശരിയായ, സാധുതയുള്ള അറിവുകൾ അത്യന്താപേക്ഷിതമാണ്. ഇതാണ് ആ പന്ത്രണ്ട് വിഷയങ്ങൾ. ആത്മൻ – നമ്മൾ സ്വയം യഥാർത്ഥത്തിൽ ആരാണ് അല്ലെങ്കിൽ എന്താണ് എന്നുള്ള ശരിയായ അറിവ് ഉണ്ടാകണം ശരീര – വേദനയും ആനന്ദവും അനുഭവപ്പെടുന്ന സ്ഥാനമായ ശരീരത്തെക്കുറിച്ചുള്ള പൂർണ്ണമായതും ശരിയായതും ആയ അറിവുണ്ടാകണം. ഇന്ദ്രിയ – ഗന്ധം, രുചി, കാഴ്ച, സ്പർശം, ശ്രവണം എന്ന അഞ്ച് ഇന്ദ്രിയങ്ങളെ കുറിച്ചുള്ള ശരിയായ അറിവുണ്ടാകണം. അർത്ഥ – അഞ്ച് ഇന്ദ്രിയങ്ങൾക്ക് വിധേയമായി ഏതു വസ്തുക്കൾ ആണോ നമ്മളാൽ അറിയപ്പെടുന്നത്, ആ വസ്തുക്കളെക്കുറിച്ചുള്ള ശരിയായ അറിവുകൾ ഉണ്ടാകണം. ബുദ്ധി – ശരിയായ അറിവ് ഗ്രഹിക്കുവാനുള്ള മനസ്സിൻ്റെ പ്രാപ്തിയെക്കുറിച്ചുള്ള ശരിയായ അറിവുകൾ ഉണ്ടാകണം. മനസ്സ് – വേദനയും അതുപോലെ ഉള്ള സർവ്വ ആന്തരിക അനുഭവങ്ങളും ഗ്രഹിക്കുന ആന്തരികമായ ഗ്രാഹ്യശക്തിയായ മനസ്സിനെക്കുറിച്ച് ശരിയായ അറിവ് ഉണ്ടാകണം. പ്രവർത്തി – ശരീരം കൊണ്ടും, മനസ്സുകൊണ്ടും, ശബ്ദം കൊണ്ടും ഉള്ള പ്രയോഗങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാകണം. ദോഷ – ആസക്തി, വെറുപ്പ്, അമിതമായ ആഗ്രഹം തുടങ്ങിയ മാനസികമായ ന്യൂനതകളെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാകണം. പ്രത്യഭാവ – പുനർജ്ജന്മത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാകണം. ഫല – പ്രവർത്തികളുടെ ഫലം വേദനയായിട്ടോ ആനന്ദമായിട്ടോ ഉള്ള അനുഭവങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാകണം. ദുഃഖ – മനസ്സ് ഒരിക്കലൂം ആഗ്രഹിക്കാത്ത തിക്താനുഭവങ്ങളെക്കുറിച്ചുള്ള ശരിയായ അറിവുകൾ ഉണ്ടാകണം. അപവർഗ – വീണ്ടും ഒരിക്കലും ഒരു തിരിച്ചു വരവില്ലാത്ത വിധം സർവ്വ ദുഃഖങ്ങളും അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ അറിവുണ്ടായിരിക്കണം. തർക്കശാസ്ത്രം പറയുന്നത് മനുഷ്യന് പൂർണ്ണമായും ഗ്രഹിക്കുവാൻ കഴിയുന്ന ഈ പന്ത്രണ്ട് പ്രേമേയങ്ങളും അവയുടെ യഥാർത്ഥ സ്വഭാവത്തിൽ മനസ്സിലാക്കുക എന്നതാണ് ജീവിതത്തിൻ്റെ പ്രാഥമിക ഉദ്ദേശ്യം തന്നെ എന്നാണ്. അതിലൂടെ മാത്രമേ മനുഷ്യൻ്റെ ദുഃഖങ്ങൾക്കും ക്ലേശങ്ങൾക്കും ശാശ്വതമായ ഒരു പരിസമാപ്തി ഉണ്ടാകുകയുള്ളൂ എന്നാണ് തർക്കശാസ്ത്രം പറയുന്നത്. എന്നാൽ പലപ്പോഴും ഈ പന്ത്രണ്ട് പ്രമേയങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് അപൂർണ്ണമായിരിക്കും, അല്ലെങ്കിൽ തെറ്റുകൾ നിറഞ്ഞത് അറിവായിരിക്കും, അല്ലെങ്കിൽ സാധുത ഇല്ലാത്ത അറിവുകൾ ആയിരിക്കും. അതുകൊണ്ടാണ് നമ്മൾ ക്ലേശങ്ങൾ അനുഭവിക്കുന്നത് എന്നാണ് തർക്കശാസ്ത്രം പറയുന്നത്. അറിവിൻ്റെ നാല് ഉറവിടങ്ങൾ അറിവിൻ്റെ സാധുതയുള്ള ഉറവിടങ്ങൾ തിരിച്ചറിയുന്നതിനും അവയെ തെറ്റായ വെറും അഭിപ്രായപ്രകടനങ്ങളിൽ നിന്ന് വേർതിരിച്ചറിയുന്നതിനും തർക്കശാസ്ത്രം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. തർക്കശാസ്ത്രത്തിൽ ശരിയായ, സാധുത ഉള്ള അറിവിന് നാല് ഉറവിടങ്ങൾ ആണുള്ളത് എന്ന് പറഞ്ഞുവല്ലോ. ഇവയിൽ ഓരോന്നിലൂടേയും ലഭിക്കുന്ന അറിവ് ഒന്നുകിൽ സാധുവാണ് അല്ലെങ്കിൽ അസാധുവാണ്. അത്തരം സാധുതയും അസാധുതയും തിരിച്ചറിയുവാൻ വേണ്ട വിശദമായ മാനദണ്ഡങ്ങൾ തർക്കശാസ്ത്രം വികസിപ്പിച്ചെടുത്തു നൽകിയിട്ടുണ്ട്. ശരിയായ അറിവ് ലഭിക്കുന്ന ഉറവിടങ്ങൾ ആയ ആ നാല് “പ്രമാണങ്ങൾ” താഴെ പറയുന്നവയാണ്. ഈ നാല് പ്രമാണങ്ങളും , പ്രത്യേകിച്ച് പ്രത്യക്ഷയും, അനുമാനവും വളരെ പ്രധാന്യം അർഹിക്കുന്ന വിഷയമായതു കൊണ്ട്‌ അവയിലെ പ്രധാനപ്പെട്ട ആശയങ്ങൾ മാത്രം താഴെ കൊടുക്കുന്നു. പ്രത്യക്ഷ തർക്കശാസ്ത്രത്തിൽ “പ്രത്യക്ഷ” (ഒരു വസ്തുവിനെക്കുറിച്ചുള്ള ഉണ്ടാകുന്ന “ധാരണ” അല്ലെങ്കിൽ ഉള്ളിൽ ഉദിക്കുന്ന “തോന്നൽ”) എന്ന വിഷയം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അക്ഷപാദ ഗൗതമൻ തൻ്റെ ന്യായ സൂത്രത്തിൽ “പ്രത്യക്ഷത്തെ” നിർവ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. “വസ്തുക്കളുമായി ഇന്ദ്രിയങ്ങൾ ഇടപെടൽ നടത്തുന്നതിലൂടെ ഉണ്ടാകുന്ന, പക്ഷേ, രൂപ നാമങ്ങൾ ഉപയോഗിച്ച് പ്രത്യേകം നിർവചിക്കുവാൻ പറ്റാത്തതും അതേ സമയം യാതൊരു തെറ്റുകൾ ഇല്ലാത്തതും ആയ അറിവ്”. ഇത്തരം പ്രത്യക്ഷ തോന്നലുകൾ ബാഹ്യമായ ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് ബാഹ്യമായി ലഭിക്കുന്ന തോന്നലുകൾ ആകാം; അങ്ങിനെ അല്ലാതെ, ആന്തരികമായ മനസ്സ് ഉപയോഗിച്ചുകൊണ്ടുള്ള ആന്തരികമായി ലഭിക്കുന്ന തോന്നലുകളും ആകാം. അതുകൊണ്ട് പ്രത്യക്ഷ ധാരണകൾ അത് ആന്തരികമായി ലഭിച്ചതാണോ ബാഹ്യമയി ലഭിച്ചതാണോ എന്നതിൻ്റെ അടിസ്ഥാനത്തിൽ രണ്ടു തരങ്ങളിൽ ഉണ്ട്. ഒന്നാമത്തേത്, സാധാരണ രീതിയിൽ ലഭിക്കുന്ന “ലൗകിക പ്രത്യക്ഷ ധാരണ”യാണ്. രണ്ടാമത്തേത്, അസാധാരണമായ രീതിയിൽ ആന്തരികമായി ലഭിക്കുന്ന “അലൗകിക പ്രത്യക്ഷ ധാരണ”യാണ്. ഈ രണ്ടു തരത്തിലുള്ള പ്രത്യക്ഷ ധാരണകൾ കൂടാതെ, പ്രത്യക്ഷ ധാരണ ലഭിച്ചത് ആ വസ്തുവിൻ്റെ പ്രകൃത്യാ ഉള്ള വിശദമായ സ്വഭാവങ്ങൾ സഹിതമാണോ അല്ലാതെ ആണോ എന്നതിനെ അശ്രയിച്ചു “നിർവികല്പ പ്രത്യക്ഷ ധാരണ” എന്നും “സവികല്പ പ്രാത്യക്ഷ ധാരണ” എന്നും മറ്റു രണ്ട് തരത്തിലും കൂടി പ്രത്യക്ഷ ധാരണകൾ ഉണ്ട്. ഉദാഹരണത്തിന്, ഒരു മേശ കാണുമ്പോൾ അത് മേശയാണെന്ന് മാത്രം ഒറ്റനോട്ടത്തിൽ മനസിലാകുന്നതിനെ “നിർവികല്പ പ്രത്യക്ഷ ധാരണ” എന്നാണ് പറയുന്നത്. എന്നാൽ വീണ്ടും ഒരിക്കൽ കൂടി ശ്രദ്ധിച്ചു നിരീക്ഷിക്കുമ്പോൾ മേശയുടെ ആകൃതി, നിറം, ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പേര് തുടങ്ങിയ അതിൻ്റെ സ്വഭാവങ്ങലളെ കുറിച്ചുള്ള ധാരണകൾ സഹിതം ലഭിക്കുന്ന അറിവ് ആണെങ്കിൽ അതിനെ “നിർവികല്പ പ്രത്യക്ഷ ധാരണ” എന്നാണു പറയുന്നത്. സാധാരണ രീതിയിൽ ഉണ്ടാകുന്ന ലൗകിക ധാരണകൾ ആറ് തരത്തിലാണ് ഉള്ളത് എന്നാണ് തർക്കശാസ്ത്രം പറയുന്നത്. അവ കണ്ണുകൾ ഉപയോഗിച്ചുള്ള കാഴ്ചകളിലൂടെ ലഭിക്കുന്ന ധാരണകൾ, മൂക്ക് ഉപയോഗിച്ച് ഘ്രാണനത്തിലൂടെ ലഭിക്കുന്ന ധാരണകൾ, ചെവികൾ ഉപയോഗിച്ച് ശ്രവണത്തിലൂടെ ലഭിക്കുന്ന ധാരണകൾ, ചർമ്മം ഉപയോഗിച്ച് സ്പർശനത്തിലൂടെ ലഭിക്കുന്ന ധാരണകൾ, നാവ് ഉപയോഗിച്ച് രുചികളിലൂടെ ലഭിക്കുന്ന ധാരണകൾ, മനസ്സ് ഉപയോഗിച്ച് മാനസികമായി ലഭിക്കുന്ന ധാരണകൾ എന്നിവയാണ്. എന്നാൽ അസാധാരണമായ അലൗകിക ധാരണകൾ ആകട്ടെ മൂന്ന് തരത്തിലാണ് ഉള്ളത് എന്ന് തർക്കശാസ്ത്രം പറയുന്നു. ഒന്നാമതായി, “സാമാന്യലക്ഷണം” – ഒരു വസ്തുവിന് ഏതെങ്കിലും ഒരു പൊതു സ്വഭാവവും ആയിട്ടുള്ള ബന്ധത്തിൽ നിന്നും ഉളവാകുന്ന ധാരണയാണ് ഇത്. ഉദാഹരണം, “ആണി തുരുമ്പുപിടിക്കും. കാരണം ആണി ഇരുമ്പാണ്. എല്ലാ ഇരുമ്പും തുരുമ്പു പിടിക്കും”, രണ്ടാമതായി, “ജ്ഞാനലക്ഷണം” – ഏതെങ്കിലും ഒരു ഇന്ദ്രിയം ഉപയോഗിച്ച് വസ്തുവിനെ കുറിച്ച് ലഭിക്കുന്ന അറിവിനോടോപ്പം ആ വസ്തുവിനെ സംബന്ധിച്ച് ഒരു ഇന്ദ്രിയം ഉപയോഗിക്കാതെ എന്നാൽ ആ ഇന്ദ്രിയത്തോട് ചേർന്ന് നിൽക്കുന്ന ഓർമ്മ നൽകുന്ന മറ്റൊരു അറിവ് ആണ് “ജ്ഞാനലക്ഷണം”. ഉദാഹരണം, ഒരു മുളക് കാണുമ്പോൾ അതിനു ‘എരുവ്’ ഉണ്ടെന്നു പണ്ട് മുളക് ഉപയോഗിച്ചപ്പോൾ അനുഭവിച്ച എരുവിൻ്റെ ഓർമ്മ നൽകിയ ധാരണ. മൂന്നാമതായി, “യോഗജ” – സ്വയം ഉള്ളിൽ നിന്നും വരുന്ന ഉള്ളറിവ് – ഉദാഹരണം, ചിലർക്ക്, യോഗയുടെ ശക്തിയാൽ, ഭൂതവും വർത്തമാനവും ഭാവിയും ഗ്രഹിക്കാനുള്ള അമാനുഷിക കഴിവുകൾ ഉള്ളതായി കാണാം. ഇത് “യോഗജ” എന്ന അലൗകിക പ്രത്യക്ഷ ധാരണയാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ട കുറെ വസ്തുതകൾ ഉണ്ട്. എല്ലാ അറിവുകളും വസ്തുക്കളുമായി പഞ്ചേന്ദ്രിയങ്ങളുടെ നേരിട്ടുള്ള ഇടപെടൽ മൂലം ഉണ്ടാകുന്നതല്ല. അങ്ങിനെ ആകണം എന്ന് ശഠിക്കുന്നത് അറിവുകളുടെ ഉദയത്തെ തടസ്സപ്പെടുത്തും. ശരിയായ അറിവുകൾ പോലും പൂർണ്ണമാകണമെന്നില്ല. ഒരേ കാഴ്ച തന്നെ രണ്ടു വ്യക്തികൾ കാണുമ്പോഴും അതിൽ നിന്നും ലഭിക്കുന്ന അറിവുകളുടെ വിശദാംശങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അത് അവരുടെ അവബോധത്തോടും, അവബോധം അവർക്ക് നൽകുന്ന വിശദാംശ ശ്രദ്ധയേയും ആശ്രയിച്ചിരിക്കും. അനുമാന (അനുമാനം) തർക്കശാസ്ത്രത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്നാണ് ‘അനുമാന’ എന്ന അറിവിൻ്റെ ഉറവിടം. ‘അനുമാനം’ എന്നാൽ വ്യക്തമായ കാരണങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഊഹിക്കലാണ്. വസ്തുക്കളുമായി നേരിട്ട യാതൊരു സമ്പർക്കവും ഇല്ലാതെ തന്നെ ലഭിച്ച പ്രതീകങ്ങളിലും നിന്നും ഊഹിച്ചെടുക്കുന്ന അറിവാണ് ‘അനുമാനം’. ഉദാഹരണം, അകലെ മലമുകളിൽ പുക ഉയരുന്നത് കണ്ടിട്ട് “കാട്ടു തീ കത്തുന്നു” എന്ന അനുമാനം, പുകയും തീയുമായിട്ടുള്ള അഭേദ്യമായ സാർവ്വലൗകികമായ ബന്ധത്തെക്കുറിച്ചുള്ള അറിവിനെ ആണ് ആധാരമാക്കുന്നത്. അല്ലാതെ, തീ കത്തുന്നത് നേരിട്ട് കണ്ടിട്ടല്ല ആ അനുമാനത്തിൽ എത്തുന്നത്. “സ്വാർത്ഥാനുമാനം” എന്നും “പരാർത്ഥാനുമാനം” എന്നും രണ്ടു വിധത്തിൽ അനുമാനങ്ങൾ ഉണ്ട്. “സ്വാർത്ഥാനുമാനം” എന്ന് പറയുന്നത് നമ്മൾ നമുക്കു വേണ്ടി എന്തെങ്കിലും ഒരു അനുമാനത്തിൽ എത്തിച്ചേരുന്നതിനെ കുറിച്ചാണ്. അത് അനൗപചാരികമായി ഒരു സന്ദർഭമാണ്. എന്നാൽ “പരാർത്ഥാനുമാനം” എന്ന് വിവക്ഷിക്കുന്നത് മറ്റൊരാൾക്ക് വേണ്ടി നമ്മൾ ഒരു അനുമാനം കൈക്കൊള്ളുന്ന ഔപചാരികമായ ഒരു സന്ദർഭത്തെക്കുറിച്ചാണ്. അങ്ങിനെ ഉള്ള “പരാർത്ഥാനുമാന”ങ്ങൾ വളരെ കൃത്യതയോടെ അഞ്ച് ഘടകങ്ങൾ അഥവാ അഞ്ച് അവയവങ്ങൾ ഉള്ള വാചകം ഉപയോഗിച്ചു വേണം അനുമാനങ്ങൾ പ്രകടിപ്പിക്കേണ്ടത്. എന്നാൽ മാത്രമേ ആ അനുമാനം ശരിയായ അറിവായി തീരുകയുള്ളൂ എന്ന് തർക്ക ശാസ്ത്രം എടുത്തുപറയുന്നുണ്ട്. സാധുതയുള്ള ഒരു “പരാർത്ഥാനുമാന”ത്തിന് ആവശ്യമുള്ള അഞ്ച് ഘടകങ്ങൾ ഇതൊക്കെ ആണ്. അഞ്ച് ‘അവയവങ്ങൾ’ എന്നാണ് തർക്കശാസ്ത്രത്തിൽ ഇതിനെ പറയുന്നത്. 1. പ്രതിജ്ഞ (ഒരു സത്യ പ്രസ്താവന ഉണ്ടാവണം), 2. ഹേതു (ഒരു കാരണം കാണിച്ചിരിക്കണം), 3. ഉദാഹരണം (കാരണത്തിന് ഉദാഹരണങ്ങൾ ഉണ്ടായിരിക്കണം), 4. ഉപനയം ( വിഷയത്തിന് സന്ദർഭത്തോട് സാംഗത്യം ഉണ്ടായിരിക്കണം), 5. നിഗമനം (തീരുമാനം ഉണ്ടാവണം). അഞ്ചു അവയവങ്ങൾ ഉള്ള ഒരു ഉദാഹരണത്തിലൂടെ സാധുതയുള്ള ഒരു “പരാർത്ഥാനുമാനം വ്യക്തമാക്കാം. “രാമൻ മരണമുള്ളവനാണ്. (പ്രതിജ്ഞ). എന്തുകൊണ്ടെന്നാൽ, എല്ലാ മനുഷ്യരും മരണമുള്ളവരാണ് (കാരണം). ഉദാഹരണം, മനുഷ്യരായിരുന്നു സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് ഇവരെല്ലാം മരിച്ചുപോയവരാണ് (ഉദാഹരണം) രാമൻ ഒരു മനുഷ്യനാണ് (ഉപനയം). അതുകൊണ്ട്, രാമൻ മരണമുള്ളവനാണ് (നിഗമനം). ഇവിടെ കാര്യകാരണ സഹിതം, പ്രശസ്തമായ ഉദാഹരങ്ങൾ ഉപയോഗിച്ചുകൊണ്ട് സാധുതയുള്ള ഒരു അനുമാനത്തിൽ എത്തിയിരിക്കുകയാണ്. ഉപമാന (താരതമ്യം) ‘ഉപമാന’ എന്നാൽ ഒരു പദവും ആ പദം സൂചിപ്പിക്കുന്ന വസ്തുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അറിവാണ്. അതുവരെ കാണാത്ത ഒരു വസ്തുവിനെക്കുറിച്ച് അതിന് മുൻപ് വിശ്വാസയോഗ്യമായ ഒരു ഉറവിടത്തിൽ നിന്നും പറഞ്ഞു കേട്ടിട്ടുള്ള അറിവിൻ്റെ അടിസ്ഥാനത്തിൽ ആ വസ്തു കാണുമ്പോൾ ഉണ്ടാകുന്ന അറിവാണ് ‘ഉപമാന’. ഉപമാനത്തിൻ്റെ സാധുതകളെക്കുറിച്ചും അസാധുതകളെക്കുറിച്ചും ഉള്ള വിശദമായ ചർച്ചകൾ തർക്കശാസ്തത്തിൽ അടങ്ങിയിട്ടുണ്ട്. ഉദാഹരണങ്ങളുടെ പ്രയുക്തതയും ഉപമാനങ്ങളുടെ പരിധിയിൽ വരും. ശബ്‌ദ (സാക്ഷ്യം) ‘ശബ്‌ദ’ എന്ന പദത്തിൻ്റെ അർത്ഥം ‘ശബ്‌ദം’ എന്ന് തന്നെ ആണെങ്കിലും, ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വാക്കുകളിൽ നിന്നും വാചകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ എന്നാണ്. ആരെങ്കിലും പറയുന്ന വാക്കുകളും വാചകങ്ങളും അറിവാകുകയില്ല. ‘ആപ്തന്മാർ’ പറയുന്ന വാക്കുകളും വാചകങ്ങളും മാത്രമാണ് തർക്ക ശാസ്ത്രത്തിൽ സാധുതയുള്ള അറിവായി അംഗീകരിച്ചിരിക്കുന്നത്. വിശ്വാസയോഗ്യരായ, ചിന്തയും, വക്കും, പ്രവർത്തിയും ഒന്നായിട്ടുള്ള വ്യക്തികൾ ആണ് ‘ആപ്തന്മാർ’. ആപ്തന്മാർ ആയിട്ടുള്ളവരുടെ വാക്കുകൾ പൂർണ്ണമായും മനസ്സിലായിട്ടുണ്ടെങ്കിൽ മാതമേ അത് സാധുതയുള്ള അറിവായിട്ടു തർക്ക ശാസ്ത്രം അംഗീകരിക്കുന്നുള്ളൂ. അഭിവന്ദ്യരായ ആപ്തരായ ഋഷി വര്യന്മാരുടെ വാക്കുകൾ ആയതുകൊണ്ടാണ് വേദങ്ങൾ സാധുതയുള്ള അറിവായി തർക്ക ശാസ്ത്രം അംഗീകരിച്ചിരിക്കുനത്. ആപ്തരായ മഹത് ഋഷിമാരുടെ സാക്ഷ്യങ്ങൾക്കുള്ള ഉദാഹരണങ്ങൾ ആണ്, “പ്രജ്ഞാനം ബ്രഹ്മ”, “അഹം ബ്രഹ്മാസ്മി”, “തത്വമസി” തുടങ്ങിയ ആപ്തവാക്യങ്ങൾ. തർക്കശാസ്ത്രം എത്ര മാത്രം വിശദമായിട്ടാണ് “സാധുതയുള്ള അറിവ്” എന്ന വിഷയം ചർച്ച ചെയ്യുന്നത് എന്ന മാതൃകയിലൂടെ കാണിക്കുവാൻ വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇതുമാത്രമല്ല, ഇതുപോലെ നിരവധി സാങ്കേതികമായ വിശകലങ്ങൾ അടങ്ങിയതാണ് തർക്കശാസ്ത്രം. സാധുതയുള്ള അറിവ് എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ചു ചിന്തിക്കുവാനും അപഗ്രഥനം ചെയ്യുവാനും ആവശ്യമായ 16 വിഷയങ്ങൾ (16 പദാർത്ഥങ്ങൾ) ആണ് ഉള്ളത് എന്ന് പറഞ്ഞുവല്ലോ? അതെല്ലാം തന്നെ മേൽപ്പറഞ്ഞ വിധത്തിലുള്ള സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുന്നുണ്ട് തർക്ക ശാസ്ത്രത്തിൽ. മേൽപ്പറഞ്ഞ പതിനാറു വിഷയങ്ങളിൽ ഒരു വിഷയമായ “പ്രമാണ”ത്തെക്കുറിച്ചുള്ള ചർച്ചയുടെ ഒരു ചെറിയ മാതൃക മാത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇതുപോലെ ബാക്കിയുള്ള 15 വിഷയങ്ങളും അതിൻ്റെ ഉപവിഷയങ്ങളും തർക്ക ശാസ്ത്രം ചർച്ച ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, പലപ്പോഴും പെട്ടെന്നു നോക്കിയാൽ ശരിയാണെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ തെറ്റായ അനുമാനങ്ങൾ ഉണ്ട്. അതിനെ ‘ഹേത്വാഭാസം’ എന്നാണ് തർക്ക ശാസ്ത്രതിൽ പറയുന്നത്. അഞ്ചു തരത്തിലുള്ള ഹേത്വാഭാസങ്ങളെക്കുറിച്ച് തർക്ക ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. അത്ര വിപുലവും സങ്കീർണ്ണവും സമഗ്രവും ആണ് തർക്കശാസ്ത്രം. തർക്കശാസ്ത്രത്തിലെ നിയമങ്ങൾ ഉപയോഗിച്ചാണ് എല്ലാ ഭാരതീയ ദർശനങ്ങളും യുക്തിയുടെ ലിറ്റ്മസ് ടെസ്റ്റ് നടത്തുന്നത്. പല തലമുറകളായി തർക്കിച്ചു വീണ്ടും വീണ്ടും സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ് സനാതന ധർമ്മത്തിലെ തത്വങ്ങൾ എല്ലാം തന്നെ. സനാതന ധർമ്മത്തിലെ തത്വങ്ങൾ എല്ലാം തന്നെ യുക്തിഭദ്രമായ അറിവിലാണ് അധിഷ്ഠിതമായിരിക്കുന്നത്, അന്ധമായ വിശ്വാസത്തിലല്ല.
ലക്‌നൗ: ശതകോടീശ്വരനും ട്വിറ്ററിന്റെ ഉടമയുമായ ഇലോൺ മസ്‌കിന്റെ ട്വീറ്റിന് ഉത്തർപ്രദേശ് പോലീസ് കൊടുത്ത മറുപടി വൈറലാവുന്നു. ഞാൻ ട്വീറ്റ് ചെയ്താൽ അത് ജോലിയായി കണക്കാക്കാമോ എന്നായിരുന്നു ശതകോടീശ്വരന്റെ ... ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കുന്ന പദ്ധതി പുനരാരംഭിക്കാനൊരുങ്ങി മസ്‌ക്; പുതിയ മാറ്റങ്ങൾ ഇങ്ങനെ വാഷിംഗ്ടൺ: ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനുള്ള ബ്ലൂ ടിക്കിന് തുക ഈടാക്കാനുള്ള പദ്ധതി പുനരാരംഭിക്കുമെന്നറിയിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. വരുന്ന ആഴ്ച തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നാണ് വിവരം. ... ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കുന്ന പദ്ധതി ഉടനില്ലെന്ന് ഇലോൺ മസ്‌ക് ; കാരണമിതാണ് -Elon Musk Pauses Relaunch Of Twitter’s $8 Blue Tick Plan വാഷിംഗ്ടൺ: ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകളെ തിരിച്ചറിയാൻ കഴിയുന്ന ബ്ലൂ ടിക്കുകൾക്ക് തുക ഈടാക്കാനുള്ള പദ്ധതി താൽകാലികമായി നിർത്തിവെച്ചതായി ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. അക്കൗണ്ടുകൾ വഴി ആൾമാറാട്ടം ... നെഗറ്റീവ്-വിദ്വേഷ ട്വീറ്റുകൾക്ക് ഇനി റീച്ച് കിട്ടില്ല; അവ മറ്റൊരാളുടെ ഫീഡിൽ വരാതെ സെറ്റ് ചെയ്യും; പുതിയ ട്വിറ്റർ നയവുമായി ഇലോൺ മസ്‌ക് ന്യൂയോർക്ക്: പുതിയ ട്വിറ്റർ പോളിസി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അതെല്ലാം റീച്ച് നേടുമെന്ന് കരുതരുത് എന്നാണ് ട്വിറ്ററിന്റെ പുതിയ പ്രഖ്യാപനം. നെഗറ്റീവ് ... പൊണ്ണത്തടി കുറയുന്നില്ലേ… ഇനി തടി കുറയ്‌ക്കാൻ മസ്‌കിന്റെ കിടിലൻ വഴി ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ. ഇവയിൽ മിക്കവയും പരീക്ഷിച്ച് പിൻമാറുകയാണ് പതിവ്. എന്നാൽ ഇനി മസ്‌കിന്റെ രീതി പരീക്ഷിച്ചാലോ.. വെറും ദിവസങ്ങൾ കൊണ്ട് ... ബ്ലൂ ടിക്കിന് 8 ഡോളർ ഈടാക്കുമെന്ന മസ്‌കിന്റെ പ്രഖ്യാപനം; പിന്തുണയുമായി കങ്കണ; വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കണമെന്നും ആവശ്യം ന്യൂഡൽഹി: ട്വിറ്ററിൽ വേരിഫൈഡ് അക്കൗണ്ടുകൾ ലഭിക്കുന്നതിന് പ്രതിമാസം 8 ഡോളർ ഈടാക്കാൻ ഒരുങ്ങുന്ന ഇലോൺ മസ്‌കിന്റെ നടപടിക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സോഷ്യൽ മീഡിയ ... മുന്നറിയിപ്പൊന്നും ഇല്ല; വ്യാജ അക്കൗണ്ടുകൾ പടിക്ക് പുറത്ത്; അബദ്ധം പറ്റി,പിരിച്ചുവിട്ടവരെ തിരിച്ചുവിളിച്ച് ട്വിറ്റർ ; അസാധാരണ നടപടിയുമായി കമ്പനി വാഷിംഗ്ടൺ: വ്യാജ അക്കൗണ്ടുകൾക്കെതിരെ പ്രതികരണവുമായി ട്വിറ്റർ ഉടമ ഇലോൺ മസ്‌ക്. വ്യാജ അക്കൗണ്ടുകളെ മുന്നറിയിപ്പ് കൂടാതെ നീക്കം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആൾമാറാട്ടം നടത്തുന്ന പ്രൊഫൈലുകൾ സസ്‌പെൻഡ് ... ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് ഡിസ്‌കൗണ്ട് ചോദിച്ച് സൊമാറ്റോ; ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് നൽകുന്ന കമ്പനിയെ ട്രോളി ഉപയോക്താക്കൾ – Zomato asks Musk for 60% discount on blue tick fee, gets roasted online ന്യൂഡൽഹി: ട്വിറ്ററിന്റെ പുതിയ മാറ്റങ്ങളെ പരിഹസിച്ച് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ... ദിവസത്തിൽ 12 മണിക്കൂറും, ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യണം; ഇല്ലെങ്കിൽ പുറത്താക്കും; ട്വിറ്റർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മസ്‌ക് സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഇലോൺ മസ്‌ക്. കമ്പനിയിലെ ജീവനക്കാർക്ക് മേൽ ജോലിയുമായി ബന്ധപ്പെട്ട് മസ്‌ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ... സിഇഒ പരാഗ് അഗ്രവാൾ ഉൾപ്പെടെ ഉള്ള മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി; ട്വിറ്ററിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് മസ്‌ക് സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കി ഇലോൺ മസ്‌ക്. സമൂഹമാദ്ധ്യമ കമ്പനിയെ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഇലോൺ മസ്‌ക് പുറത്താക്കി. സിഇഒ പരാഗ് അഗ്രവാളിനേയും ... ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടി ഗൗതം അദാനി; ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നൻ; ഏഷ്യയിൽ ഇതാദ്യം ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ വീണ്ടും മുന്നേറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലൂയി വിറ്റൺ ചെയർമാൻ ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടിക്കൊണ്ട് ഗൗതം അദാനി മൂന്നാം സ്ഥാനം ... മകന്റെയടുത്ത് പോയാൽ ഗ്യാരേജിൽ കിടത്തും; ലോകത്തെ ഏറ്റവും വലിയ ധനികന്റെ അമ്മ പറയുന്നു തന്റെ മകനെ കാണാനെത്തുമ്പോൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് ടെസ്ല കമ്പനി ഉടമ ഇലോൺ മസ്‌കിന്റെ അമ്മ മായെ മസ്‌ക്. മകൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണെങ്കിലും അവന്റെ ... ട്വിറ്ററെന്നും നിയമലംഘകരെന്ന് എലോൺ മസ്‌ക്; ഇന്ത്യയുമായുള്ള നിയമ പോരാട്ട രേഖകൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും വെല്ലുവിളി ന്യൂയോർക്ക്: ട്വിറ്ററിന്റെ ഓരോ തെറ്റുകളും ചൂണ്ടിക്കാട്ടി എലോൺ മസ്‌ക് കോടതിയിൽ. ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോയ എലോൺ മസ്‌ക്കാണ് ട്വിറ്റർ നൽകിയ കേസ്സിനെതിരെ മറ്റൊരു കേസ് ... കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപണം; ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമെന്ന് ഇലോൺ മസ്‌ക് – Elon Musk Pulls Out Of $44 Billion Twitter Deal സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോൺ മസ്‌ക്. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ചാണ് തീരുമാനം. വ്യാജ അക്കൗണ്ടുകളെ കുറിച്ച് ആവശ്യപ്പെട്ട രേഖകൾ നൽകിയില്ലെന്നാണ് ആരോപണം. ലോകത്തെ ഏറ്റവും ... 100 ട്വിറ്റർ ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ടു; ചിലവ് കുറയ്‌ക്കാൻ നടപടി തുടങ്ങി മസ്‌ക് തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ആരംഭിച്ചിരിക്കുകയാണ് ട്വിറ്റർ. പ്രമുഖ സമൂഹമാദ്ധ്യമമായ ട്വിറ്റർ ഏറ്റെടുക്കുകയാണെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത് മുതൽ ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് എച്ച് ആർ ... ടെസ്ലയ്‌ക്കും എലോൺ മസ്‌കിനും ഇന്ത്യയിലേക്ക് സ്വാഗതം, സർക്കാർ നയങ്ങൾക്കനുസൃതമായി മാത്രം: ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എലോൺ മസ്‌കിനെയും ടെസ്ലയെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, എന്നാൽ ആത്മനിർഭർ ഭാരത് അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ നയത്തിൽ സർക്കാർ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി മഹേന്ദ്ര ... ജോലിചെയ്യാൻ കമ്പനിയിൽ നേരിട്ട് എത്തണം; ടെസ്ലയിലെത്തി ജോലിചെയ്യാത്തവരെ പിരിച്ചുവിടും : അന്ത്യശാസനവുമായി എലോൺ മസ്‌ക് ന്യൂയോർക്ക്: കൊറോണ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരോടും ഉടൻ സ്ഥാപനത്തിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശവുമായി സ്ഥാപന ഉടമ എലോൺ മസ്‌ക്. മാറിയ സാഹചര്യത്തിൽ ഇനി ... മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയർഹോസ്റ്റസ്;വഴങ്ങിയാൽ കുതിരയെ നൽകാമെന്ന് വാഗ്ദാനം; നിരസിച്ചതോടെ രണ്ട് കോടി നൽകി ഒതുക്കി ന്യൂയോർക്ക്: ശതകോടീശ്വരനും സ്‌പേസ് എക്‌സ്, ടെസ്ല സിഇഒയുമായ ഇലോൺ മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയർ ഹോസ്റ്റസ്. 2016 ൽ വിമാനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ 2018 ... യുഎസ് പ്രസിഡന്റ് ബൈഡന്റെ 22.2 മില്യൺ ട്വിറ്റർ ഫോളോവേഴ്സിൽ പകുതിയും ‘വ്യാജ’മാണെന്ന് പുതിയ ഓഡിറ്റിൽ തെളിഞ്ഞു അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ 22.3 ദശലക്ഷം ട്വിറ്റർ ഫോളോവേഴ്സിൽ പകുതിയെങ്കിലും വ്യാജമാണെന്ന് ഒരു പുതിയ ഓഡിറ്റ് വെളിപ്പെടുത്തി. സോഫ്റ്റ്വെയർ സ്ഥാപനമായ SparkToro നടത്തിയ ഓഡിറ്റിൽ, നിലവിലുള്ള പ്രസിഡന്റിന്റെ ... ധാർമ്മികമായി ശരിയല്ല: ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് ഇലോൺ മസ്‌ക് വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്ന് സ്‌പെയ്‌സ് എക്‌സ് സ്ഥാപകനും വ്യവസായിയുമായ ഇലോൺ മസ്‌ക്. വിലക്ക് ധാർമ്മികമായി ശരിയല്ലെന്ന് ഇലോൺ മസ്‌ക് ... ‘ദുരൂഹ സാഹചര്യത്തിൽ ഞാൻ മരിച്ചാൽ’ ; ട്വീറ്റുമായി ഇലോൺ മസ്‌ക്; അന്തംവിട്ട് സോഷ്യൽ മീഡിയ ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കകം ലോകസമ്പന്നൻ ഇലോൺ മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ അമ്പരപ്പുണ്ടാക്കി. താൻ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ചത്. 'നിഗൂഢമായ ... ട്വിറ്റർ ഉപയോക്താക്കൾക്ക് ചാർജ് ഏർപ്പെടുത്തും; പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്‌ക് ന്യൂയോർക്ക്: പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ ഏറ്റെടുത്ത ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്റർ ഉപയോക്താക്കളിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് ചെറിയ ഫീസ് ഈടാക്കുമെന്നാണ് മസ്‌കിന്റെ അറിയിപ്പ്. വാണിജ്യ, ... ശതകോടീശ്വരന് ട്വിറ്റർ വാങ്ങാൻ പണം തികയില്ല; ഓഹരികൾ വിറ്റും വായ്പയ്‌ക്ക് ശ്രമിച്ചും മസ്‌ക്; വായ്പ നിഷേധിച്ച് ബാങ്കുകൾ വാഷിംഗ്ടൺ: സമൂഹമാദ്ധ്യമമായ ട്വിറ്റർ വാങ്ങാനുള്ള ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ മസ്‌കിന്റെ തീരുമാനത്തെ ലോകം ആശ്ചര്യത്തോടെയാണ് സ്വീകരിച്ചത്. 44 ബില്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. എന്നാൽ ... കൊക്ക-കോളയിൽ കൊക്കെയ്ൻ ചേർത്ത കാലം തിരികെ വരുമെന്ന് ഇലോൺ മസ്ക്.. കൊക്ക-കോളയിൽ കൊക്കെയ്ൻ ഉണ്ടോ..? ഇപ്പോഴില്ലെങ്കിൽ പണ്ട് ഉണ്ടായിരുന്നോ.? സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിത്.. ശതകോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌കിന്റെ ഒരൊറ്റ ട്വീറ്റാണ് ഈ ചോദ്യങ്ങൾക്ക് ...
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ Topic: Award വൈവിധ്യമാർന്ന വേഷങ്ങളും സ്വഭാവവും സിനിമാ പ്രേമികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി; ചിരഞ്ജീവിക്ക് പ്രശംസയുമായി മോദി ചിരഞ്ജീവി ശ്രദ്ധേയനായ നടനാണ്. വൈവിധ്യമാർന്ന വേഷങ്ങളും അതിശയകരമായ സ്വഭാവവും തലമുറകളായുള്ള സിനിമാ പ്രേമികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. വാട്ടർ സ്ട്രീറ്റ് പദ്ധതി; കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തില്‍ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് പദ്ധതിയും
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഇപ്പോൾ ക്രിപ്റ്റോ കറന്സിയെ കുറിച്ചും ബിറ്റ് കോയിനെ കുറിച്ചും ബ്ളോക് ചെയിനിനെ പറ്റിയുമൊക്കെ പേരുകൾ കൊണ്ടെങ്കിലും കേൾക്കാത്തവർ ആയി ആരുമില്ല. എന്നാൽ സാധാരണ ജനങ്ങൾക്കു ഈവിധ കാര്യങ്ങൾ ഒന്നും അറിയില്ല എന്നത് ഒരു സത്യമാണ്. ലളിതമായി അക്കാര്യങ്ങൾ വിശദീകരിക്കുന്ന സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം. നാലഞ്ച് ഭാഗങ്ങളായി എഴുതിയ പോസ്റ്റിന്റെ മൂന്നാം ഭാഗം സുജിത് കുമാർ ബിറ്റ് കോയിനെക്കുറിച്ചും ബ്ലോക് ചെയിനെക്കുറിച്ചും സാങ്കേതികമായി കൂടുതൽ പറയുന്നതിനു മുൻപ് നമുക്കൊരു ബിറ്റ് കോയിൻ ഇടപാട് എങ്ങിനെ നടക്കുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. 1. ഗോപാലൻ തന്റെ പ്ലാവിലുള്ള പത്ത് ചക്കകൾ വിൽക്കാനാഗ്രഹിക്കുന്നു. കുറേ നാളായി ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയെക്കുറിച്ച് കേൾക്കുന്നു. എന്നാൽ പിന്നെ ചക്കയുടെ പണമായി രൂപയ്ക്കും ഡോളറിനും പകരം ബിറ്റ് കോയിൻ സ്വീകരിച്ചേക്കാമന്ന് ഗോപാലനു തോന്നിയെങ്കിൽ തെറ്റു പറയാനാകില്ലല്ലോ. 2. ചക്ക വിൽപ്പനയ്ക്കുണ്ടെന്ന് ഗോപാലൻ ഈ-ബേയിൽ പരസ്യം ചെയ്തു. ഒരു ചക്കയ്ക്ക് വിലയായി ഒരു ബിറ്റ് കോയിനും നിശ്ചയിച്ചു. ഇനി ബിറ്റ് കോയിൻ സ്വീകരിക്കാൻ ഒരു സംവിധാനം വേണ്ടേ ? ബാങ്കിലേക്ക് പണം സ്വീകരിക്കാൻ അക്കൗണ്ട് നമ്പർ കൊടുക്കുന്നതുപോലെ, പേ ടി എം വഴി പണം വാങ്ങാൻ മൊബൈൽ നമ്പർ കൊടുക്കുന്നതുപോലെ ബിറ്റ് കോയിൻ സ്വീകരിക്കാനും ഒരു വിലാസം ഉണ്ടാക്കണം. അത് വളരെ എളുപ്പമാണ്‌. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന ബിറ്റ് കോയിൻ വാലറ്റ് സോഫ്റ്റ്‌‌വെയർ ഡൗൺലോഡ് ചെയ്തെടുത്തു (Electrum, Bitcoin Knots, GreenAddress തുടങ്ങി പല തരത്തിലുള്ള വാലറ്റുകളും ലഭ്യമാണ്‌). ഇതല്ലാതെ മൊബൈൽ ആപ്പുകളായുള്ള വാല്ലറ്റുകളുണ്ട്, ഓൺലൈൻ വാലറ്റുകളുണ്ട്. അങ്ങിനെ പലതും . ഗോപാലൻ എന്തായാലും തെരഞ്ഞെടുത്തത് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്ന ഓഫ് ലൈൻ വാലറ്റ് ആണ്‌. അതിനൊരു കാരണമുണ്ട്- സ്വന്തം കമ്പ്യൂട്ടർ ആയതുകൊണ്ട് കൂടുതൽ വിശ്വസനീയതയുണ്ടല്ലോ. ആരുടേയെങ്കിലുമൊക്കെ സെർവ്വറിൽ ബിറ്റ് കോയിനുകൾ എന്ത് വിശ്വാസത്തിൽ സൂക്ഷിക്കും? അവർ എങ്ങാനും പൊടി തട്ടി സ്ഥലം വിട്ടാലോ ? നാളെ ആ വെബ് സൈറ്റേ അപ്രത്യക്ഷമായാലോ ? അങ്ങനെയുള്ള ആശങ്കകൾ ഉള്ളതിനാൽ ബിറ്റ് കോയിൻ ഓഫ്‌‌ലൈൻ വാലറ്റ് തന്നെ ഉപയോഗിച്ചു. കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തു. അതു വഴി ഒരു ബിറ്റ് കോയിൻ വിലാസം ഉണ്ടാക്കിയെടുത്തു. പാസ്‌‌വേഡൊക്കെ നൽകി സുരക്ഷിതമാക്കിയ ഒരു ചെറിയ പേഴ്സ് ആക്കി ഇതിനെ കണക്കാക്കാം. തന്റെ ബിറ്റ് കോയിൻ പേഴ്സിന്റെ താക്കോലായ പ്രൈവറ്റ് കീ പ്രിന്റ് ചെയ്ത് അലമാരിയിൽ വച്ച് പൂട്ടുകയും ചെയ്തു. കാരണം കമ്പ്യൂട്ടറെങ്ങാൻ നാശമായി പോയാൽ തീർന്നില്ലേ കാര്യം . ബിറ്റ് കോയിൻ വാലറ്റിന്റെ വിലാസമായി ലഭിച്ച പ്രത്യേക കോഡ് പകർത്തി എടുത്ത് ആർക്ക് വേണമെങ്കിൽ കൈമാറാം. പേ ടി എം വഴി പണം സ്വീകരിക്കാൻ നമ്മൾ മൊബൈൽ നമ്പർ മറ്റുള്ളവർക്ക് കൊടുക്കാറില്ലേ‌ അതുപോലെത്തന്നെ. ഈ കോഡ് അതേ രൂപത്തിലോ ക്യു ആർ കോഡ് ആക്കിയോ എല്ലാം പകർത്താനും പ്രിന്റ് ചെയ്യാനുമൊക്കെയുള്ള സൗകര്യം ബിറ്റ് കോയിൻ വാലറ്റുകൾ നൽകുന്നു. ഇപ്പോൾ ഗോപാലനൊരു ബിറ്റ് കോയിൻ വിലാസമായി. ഇത് തന്റെ ചക്ക വിൽപ്പനയ്ക്കുള്ള ഈ ബേ പരസ്യത്തിൽ പണം നൽകാനുള്ള വിലാസമായി ചേർത്തു. 3. ഗോപാലന്റെ ചക്കപ്പരസ്യം കണ്ട് വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും പ്രസ്തുത ബിറ്റ് കോയിൻ വിലാസത്തിലേക്ക് നിശ്ചിത മൂല്ല്യമുള്ള ബിറ്റ് കോയിൻ നൽകി ആ വിവരം അറിയിച്ചാൽ ചക്ക കൊറിയറായി അയയ്ക്കപ്പെടുമെന്ന രീതിയിൽ കാര്യങ്ങളെത്തി. 4. അങ്ങനെ ബിറ്റ് കോയിൻ കയ്യിലുള്ള ചങ്കരൻ എന്ന ചക്കപ്രാന്തൻ ഗോപാലന്റെ ചക്ക ബിറ്റ് കോയിനു പകരമായി വാങ്ങാൻ തീരുമാനമെടുക്കുന്നു. അയാൾ തന്റെ ബിറ്റ് കോയിൻ വാലറ്റിലെ ബിറ്റ് കോയിൻ അയയ്ക്കാനുള്ള സംവിനത്തിൽ ഗോപാലന്റെ ബിറ്റ് കോയിൻ വിലാസം പകർത്തി ‘send’ ബട്ടൻ അമർത്തുന്നു. അതോടെ ഒരു ബിറ്റ് കോയിൻ ഇടപാടിനു തുടക്കമാവുകയായി. 5. ചങ്കരന്റെ പേഴ്സിലുള്ള പത്തു ബിറ്റ് കോയിനുകളിൽ നിന്നും ” ഒരു ബിറ്റ് കോയിൻ ഗോപാലന്റെ പേഴ്സിലേക്ക് മാറ്റപ്പെടുന്നു.. മാറ്റപ്പെടുന്നു.. മാറ്റപ്പെടുന്നു.. ” എന്ന് ബിറ്റ് കോയിൻ ശ്രുംഖലയിലേക്ക് ഉറക്കെ അറിയിപ്പ് നൽകപ്പെടുന്നു (ഇതിനെ ബ്രോഡ് കാസ്റ്റിംഗ് എന്ന് വിളിക്കാം). ചങ്കരന്റെ പേഴ്സിൽ എത്ര ബിറ്റ് കോയിനുണ്ടെന്നും ഗോപാലന്റെ പേഴ്സിൽ എത്ര ബിറ്റ് കോയിൻ ഉണ്ടെന്നും ഉള്ള വിവരങ്ങൾ പൊതു കണക്ക് പുസ്തകമായ ബ്ലോക് ചെയിനിൽ ഉണ്ട്. ഇനി അതിൽ പുതിയ ഇടപാട് രേഖപ്പെടുത്തണം. അതായത് ചങ്കരന്റെ പേഴ്സിൽ നിന്നും ഗോപാലന്റെ പേഴ്സിലേക്ക് ഒരു ബിറ്റ് കോയിൻ മാറ്റി ചങ്കരന്റെ പേഴ്സിൽ 9 ഉം ഗോപാലന്റെ പേഴ്സിൽ 1 ഉം ആയി കണക്ക് പുതുക്കണം. ഇത് ആര് ചെയ്യും ? പേ‌ ടി എം വഴി ഇടപാട് നടത്തുമ്പോൾ പേ ടി എം കാർ ചെയ്യും , ബാങ്കുകൾ വഴി നടത്തുമ്പോ‌ൾ ബാങ്ക് ജീവനക്കാരോ ബാങ്കിംഗ് സോഫ്റ്റ്‌‌വെയറോ ചെയ്യും. പക്ഷേ‌ ഇവിടെ അങ്ങനെ ഇടനിലക്കാരൊന്നുമില്ലാത്തതിനാൽ പിന്നെ ഈ ഇടപാട്‌ രേഖപ്പെടുത്തുന്ന ജോലി ആരു ചെയ്യും ? അവിടെയാണ്‌ ബിറ്റ് കോയിൻ വ്യത്യസ്തമാകുന്നത്. ബിറ്റ് കോയിൻ നെറ്റ്‌‌വർക്കിലുള്ള ആർക്കും ഈ പണി ചെയ്യാം . ബ്ലോക് ചെയിൻ എന്ന കണക്ക് പുസ്തകമെടുക്കുക, അതിൽ രണ്ടൂ പേരുടേയും വിവരങ്ങൾ നോക്കുക, ഇടപാട് രേഖപ്പെടുത്തുക. ഇതാണ്‌ പണി. ഈ പണീ ചെയ്യുന്നവരുടേ പേരാണ്‌ ബിറ്റ് കോയിൻ മൈനേഴ്സ്. അതായത് ബിറ്റ് കോയിൻ ഖനനത്തൊഴിലാളികൾ. ബിറ്റ് കോയിൻ ശ്രുംഖലയിൽ നടക്കുന്ന ഇടപാടുകളെല്ലാം പരിശോധിച്ച് ബ്ലോക് ചെയിനിൽ ചേർക്കുന്ന പണി ചെയ്യുന്ന ബിറ്റ് കോയിൻ ഖനനത്തൊഴിലാളികൾക്ക് അവർ ചെയ്യുന്ന ജോലിയ്ക്ക് ബിറ്റ് കോയിൻ ശ്രുംഖല പ്രതിഫലമായി ബിറ്റ് കോയിനുകൾ നൽകുന്നു. 6. ഇതുവരെ കാര്യങ്ങൾ എളുപ്പമായിരുന്നു അല്ലേ? ചങ്കരന്റെയും ഗോപാലന്റെയും കണക്ക് നോക്കി ഇടപാട് കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയാൽ ബിറ്റ് കോയിൻ ലഭിക്കും . കൊള്ളാമല്ലോ പരിപാടി. അങ്ങനെ ചിന്തിക്കാൻ വരട്ടെ. അത്ര ലളിതമല്ല കാര്യങ്ങൾ. ഈ കണക്ക് ചേർക്കൽ പരിപാടി റൂബിക് ക്യൂബ് സോൾവ് ചെയ്യുന്നതുപോലെ ഒരു പസിൽ ആണ്‌. റൂബിക് ക്യൂബ് സോൾവ് ചെയ്യാൻ ശ്രമിക്കുന്നവർക്കറിയാം അതെത്ര കഠിനമാണെന്ന്. ബ്ലോക് ചെയിൻ എന്ന കണക്ക് പുസ്തകം ഒരു ക്രിപ്റ്റോഗ്രാഫിക് സൂത്രപ്പണിയാണ്‌. ക്രിപ്റ്റോഗ്രാഫിയുടെ സങ്കീർണ്ണതകളെക്കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല. ഇത്രമാത്രം മനസ്സിലാക്കുക പേരു പോലെത്തന്നെ ഇതിൽ ഇടപാടുകൾ ചേർക്കുന്നത് ബ്ലോക്കുകൾ എന്നറിയപ്പെടുന്ന ഇഷ്ടികകൾ ആയാണ്‌. അതായത് തൊട്ട് മുൻപുള്ള ഇഷ്ടികയുമായി ഒരു പ്രത്യേക രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഇഷ്ടിക ഉണ്ടാക്കിയെടുത്താൽ മാത്രമേ പുതിയ ഇഷ്ടിക ബ്ലോക് ചെയിനോട് ചേർന്ന് നിൽക്കൂ. ഈ ഇഷ്ടിക ഉണ്ടാക്കുന്നത് റൂബിക് ക്യൂബ് സോൾവ് ചെയ്യുന്നതുപോലെയുള്ള ഒരു പസിൽ ആണെന്ന് പറഞ്ഞല്ലോ. എന്തിനിങ്ങനെ ഒരു പസിൽ ഉണ്ടാക്കണം? ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമായാൽ കണക്കുകൾ ചേർക്കുന്നതുപോലെ തിരുത്തുകയും ചെയ്യാമല്ലോ. ബ്ലോക്ക് ചെയിൻ ഒരു തുറന്ന കണക്ക് പുസ്തകമായതിനാൽ അങ്ങനെ എളുപ്പത്തിൽ ഒരാൾക്കോ ഒരുകൂട്ടാം ആളുകൾക്കോ ഈ കണക്ക് തിരുത്താൻ സാധിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണം . അതിനായി അത്ര എളുപ്പം കുരുക്കഴിക്കാനാകാത്ത വിഷമമുള്ള ഒരു ഗണിത പ്രശ്നത്തിന്റെ കുരുക്കഴിച്ചാലേ ബ്ലോക് ചെയിനിലേക്ക് ഇടപാടുകൾ ചേർക്കാനും അതുവഴി ബിറ്റ് കോയിനുകൾ സ്വന്തമാക്കാനും കഴിയൂ എന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. റിസർവ് ബാങ്ക് നോട്ടടിക്കുന്നതുപോലെ, സ്വർണ്ണം കുഴിച്ചെടുക്കുന്നതുപോലെ, പുതിയ ബിറ്റ് കോയിനുകൾ ബിറ്റ് കോയിൻ ശ്രുംഖലയിലേക്ക് ചേർക്കപ്പെടുന്നത് മൈനിംഗ് എന്നറിയപ്പെടുന്ന ഈ ഇടപാട് ചേർക്കൽ പ്രക്രിയയുടെ ഉപോല്പന്നമായതിനാൽ അതിന്റെ ദൗർലഭ്യതയും ഉറപ്പ് വരുത്തേണ്ടതായുണ്ട്. നിശ്ചിത വർഷങ്ങൾ കഴിയുന്തോറും ബിറ്റ് കോയിനിന്റെ ലഭ്യതയും കുറഞ്ഞ് കുറഞ്ഞ് വരുന്ന രീതിയിലാണ്‌ ബിറ്റ് കോയിൻ സിസ്റ്റം വിഭാവനം ചെയ്തിട്ടുള്ളത്. 2009 ൽ ബിറ്റ് കോയിൻ തുടങ്ങിയ സമയത്ത് ഒരു ബ്ലോക്ക് ബ്ലോക് ചെയിനുമായി കൂട്ടീച്ചേർത്താൽ 50 ബിറ്റ് കോയിനുകൾ പ്രതിഫലമായി ലഭിച്ചിരുന്നു. എങ്കിൽ 2012 ൽ അത് 25 ആയും 2016 ൽ അത് 12.5 ആയും കുറഞ്ഞു. 2020 ൽ ഇത് 6,25 ആയിരിക്കും. ഇതിന്റെ ഒരു കണക്ക് ഇങ്ങനെയാണ്‌ മൊത്തം 21 മില്ല്യൺ ബിറ്റ് കോയിനുകളേ മൈനിംഗിലൂടെ കിട്ടൂ. ഓരോ 210000 ബ്ലോക്കുകൾ ബ്ലോക് ചെയിനിലേക്ക് കൂട്ടിച്ചേർക്കുമ്പോഴും ലഭിക്കുന്ന ബിറ്റ് കോയിനുകളുടെ എണ്ണം പകുതിയാകും 2140 ആം ആണ്ടോടെ ഈ 21 മില്ല്യൺ എന്ന സംഖ്യ പൂർണ്ണമാകുമെന്നാണ്‌ അനുമാനിക്കപ്പെടുന്നത്. അതിനു ശേഷവും ബ്ലോക് ചെയിനിൽ കണക്കുകൾ ചേർക്കപ്പെടേണ്ടതുണ്ടല്ലോ. അപ്പോൾ മൈനിംഗ് ചെയ്യുന്നവർക്ക് എന്തായിരിക്കും പ്രതിഫലമായി ലഭിക്കുക? ആ അവസരത്തിൽ ഇടപാടുകൾക്കായി ഒരു നിശ്ചിത ഫീസ് വാഗ്ദാനം ചെയ്യുന്ന രീതി അവലംബിക്കപ്പെടും. ഇപ്പോഴും പെട്ടന്ന് ഇടപാടുകൾ ബ്ലോക് ചെയിനിൽ ചേർക്കാനായി ഒരു നിശ്ചിത ശതമാനം തുക പ്രതിഫലം നൽകുന്ന രീതി നിലവിലുണ്ട്. 7. ഗോപാലന്റെ ബിറ്റ് കോയിൻ വാലറ്റിൽ ‘ പെൻഡിംഗ്’ എന്ന് കാണിക്കപ്പെട്ട ഇടപാട് ബ്ലോക് ചെയിനിൽ രേഖപ്പെടുത്തുന്നതോടെ പൂർണ്ണമായതായി കാണിക്കുന്നു. തന്റെ അക്കൗണ്ടിൽ പണം ലഭിച്ചതായി ഉറപ്പു വന്നതിനെത്തുടർന്ന് കമ്പ്യൂട്ടർ ഷട് ഡൗൺ ചെയ്ത് അയയ്ക്കാനുള്ള ഫ്രഷ് ചക്കയ്ക്കായി പ്ലാവിലേക്ക് വലിഞ്ഞ് കയറി. ബിറ്റ് കോയിൻ ഇടപാടുകളെപ്പറ്റി ഒരു ഏകദേശ ധാരണയെങ്കിലുമായെന്ന് വിശ്വസിക്കുന്നു. കൂടുതൽ കാര്യങ്ങൾ അടുത്ത പോസ്റ്റിൽ. ആദ്യ ഭാഗം > എന്താണ് ബിറ്റ് കോയിൻ ? രണ്ടാം ഭാഗം > ബിറ്റ് കോയിൻ ഉണ്ടാകുന്നതെങ്ങിനെ ? PrevPrevious Articleലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന രണ്ടു തോക്കുകൾ – AK 47 , AR15 Nextതല്ലുമാലയുടെ സെറ്റിൽ പൊരിഞ്ഞ തല്ല്Next LATEST വാരിസിലെ ‘രഞ്ജിതമേ’ മാരക ഹിറ്റ്, ഗാനം തെലുങ്കിലും ഇറക്കുന്നു വംശി സംവിധാനം ചെയ്ത നടൻ വിജയുടെ ‘വാരിസു’ തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം നയൻ‌താര വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം വീട്ടി, മരുമകളെ പ്രശംസകൊണ്ട് ചൊരിഞ്ഞു വിഘ്നേഷ് ശിവന്റെ ‘അമ്മ നടി നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ കഴിഞ്ഞ ജൂണിൽ വിവാഹം കഴിച്ചു. വിവാഹം പ്രേക്ഷകരെ നിരാശരാക്കി അവതാർ -2 ന് കേരളത്തിൽ വിലക്ക് സിനിമാരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2 . എന്നാൽ അവതാർ ആരാധകരെ ആവേശത്തിലാഴ്ത്തി ‘ബാബ’ ഡിജിറ്റൽ റീമാസ്റ്ററിങ് തിയേറ്ററുകളിലേക്ക് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 2002ലെ ചിത്രം ‘ബാബ’യുടെ റീ-റിലീസ് വാർത്തകൾ ഇന്റർനെറ്റിൽ എത്തിയതുമുതൽ, ആരാധകരും ഷോക്കിങ് ന്യൂസ് ! സായി പല്ലവി സിനിമാ മേഖല വിടുന്നു ? തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മുൻനിര നടിയാണ് സായ് പല്ലവി, ഗുണനിലവാരമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത്
സിനിമയും ഷോർട്ട് ഫിലിം ആണ് ഇഷ്ടപെട്ട കാര്യം.(കാണുക മാത്രമല്ല. പിന്നാമ്പുറങ്ങളിൽ വർക് ചെയ്യുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി. ഒരു നാഷണൽ ഫിലം അവാർഡ് ജേതാവായ ഡയറക്ടർ അസിസ്റ്റ് ചെയ്തു വരുന്നു. ഇപ്പൊൾ ഒരു വെബ് series ചെയ്യുന്നുണ്ട്. ക്യാമറ എഡിറ്റിംഗ് എഴുത്ത് ഒക്കെ ആണ് പണി. ഒരു ക്രിക്കറ്റ് പ്രേമിയും ദേശീയതയിൽ വിശ്വസിക്കുന്ന ഒരാളും ആണ്. യാത്ര cooking എന്നിവയാണ് മറ്റ് ഇഷ്ടപെട്ട കാര്യങ്ങൽ. എപ്പോഴും പ്രണയത്തെ കുറിച്ച് സംസാരിക്കാൻ താൽപര്യമുള്ള ആളാണ് (കോഴി അല്ല). പിന്നെ പൊതുവെ എന്നെ കുറിച്ച് തള്ളി മറിക്കൽ ന്റെ ആശാൻ എന്നാണ് ചിലർ പറയാറുള്ളത്. എന്തോ ചിലപ്പോൾ ഒരു സംഭവത്തെ കുറിച്ച് വളരെ dramatic ആയി സംസാരിക്കുന്നത് കൊണ്ടായിരിക്കാം. ഒരു വലിയ ഉപദേശകൻ കൂടി ആണ് ( ഫ്രീ സർവീസ്). ബഹുദൈവ വിശ്വാസത്തിൽ ഏക ദൈവമെന്ന സങ്കൽപ്പങ്ങളിൽ ജീവിക്കുന്ന ആൾ. ക…💨 അടിച്ചാൽ കഥ എഴുതാം എന്ന് ധാരണ തെറ്റാണെന്ന് തെളിയിച്ച ആൾ. (തലക്കകത്ത് ആൾ താമസം ഉണ്ടെക്കിൽ മാത്രമേ കഥ എഴുതാൻ പറ്റൂ.) സർവോപരി ഒരു മലയാളിക്ക് വേണ്ട എല്ലാ ഗുണങ്ങളും ദോഷങ്ങളും ഉള്ള ഒരു സാധാരണ മലയാളി മനുഷ്യൻ. 1986 ജൂൺ 27 നു കോഴിക്കോട് മണാശ്ശേരി എന്ന സ്ഥലത്ത് ജനനം .സ്ക്കൂൽ വിദ്ധ്യാഭ്യാസം 7 വരെ മണാശ്ശേരി ഗവണ്മെന്‍റ് സ്കൂളിലും തുടര്‍ന്ന് ചാത്തമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലും ചെയ്തു. പിന്നീട് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യുണിക്കെഷന്‍ കേരള ഐ. ടി ഡിപ്ലോമ എടുത്ത് . തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി (+2) പ്രൈവറ്റ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു. ആയിടക്കു കോഴിക്കോട് അരീന ആനിമേഷന്‍ അക്കാദമിയില്‍ ചേര്‍ന്ന്‍ 2 വര്‍ഷത്തെ ആനിമേഷന്‍ കോഴ്സ് ചെയ്തു . തുടര്‍ന്ന് പ്രൈവറ്റ് ഓണ്‍ലൈന്‍ പരസ്യ കമ്പനിയില്‍ 3 വര്ഷം ജോലി ചെയ്തു . ഇതോടൊപ്പം ഒരു ഫ്രീലാന്‍സ് വെബ്‌ ഡിസൈന്‍ കമ്പനി തുടങ്ങി .പിന്നീട് വീട്ടുകാര്‍ ബാംഗ്ലൂരിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടേക്ക് പോയ്‌ അവിടെ മണിപാല്‍ യൂണിവേഴ്സിറ്റിയില്‍ B.Sc. ഗ്രാഫിക്‌ ഡിസൈന്‍ ചെയ്തു. വളരെ ചെറുപ്പം മുതല്‍ എഴുതുവാന്‍ തുടങ്ങിയെങ്കിലും ഒന്നും പുറം ലോകം കാണാതെ പോയ്‌. ആദ്യ കഥ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതി . പിന്നീട് ഒരുപാടു ലളിത ഗാനങ്ങള്‍ എഴുതിയെങ്കിലും ഒന്നും തന്നെ നിലവാരം പുലര്‍ത്തുന്നതല്ല എന്ന് മനസ്സിലായപ്പോള്‍ പുറത്തു കാട്ടിയില്ല . ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ സിനിമ കഥ എഴുതി തുടങ്ങി സമ്മര്‍ദം കാരണം പിന്നീടു എഴുതാന്‍ പറ്റിയില്ല . 13 അധികം സിനിമ കഥകളുടെ സ്റ്റോറി ഉണ്ടായിരുന്നു എങ്കിലും എല്ലാം ഒരു കുഞ്ഞു പുസ്തകത്തില്‍ ഒതുങ്ങി. തുടര്‍ന്ന് ഒരു കവിത എഴുതുകയും സ്വയം പാടുകയും ചെയ്തു അതും അങ്ങ് എഴുതി തള്ളിയ പട്ടികയില്‍ പെട്ടു.
കവിതകൾക്ക് മാർക്കറ്റ് നഷ്ടപ്പെടുന്ന ഒരു കാലമാണിത്. ഇൻസ്റ്റൻൻ്റ് ഓൺലൈൻ കവിതകൾക്ക് പോലും നിലനില്പ് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മൂല്യശോഷണം സംഭവിച്ച ഒരു ശാഖയായി കവിതാ വിഭാഗം നിരന്തര പരീക്ഷണങ്ങളുടെ ഫലപ്രാപ്തി കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ പുസ്തകമായി കവിതാ സമാഹാരങ്ങൾ ഇറങ്ങിയാൽ അവ ശ്രദ്ധിക്കാൻ എത്ര പേരുണ്ടാകും.? വായനയുടെ സ്വാദ് നഷ്ടപ്പെടുത്തുന്ന തലത്തിലേക്ക് കവിത ഇറങ്ങി നില്ക്കുകയാണിന്ന്. അക്ഷരം കൂട്ടി വായിക്കാനോ, അർത്ഥം അറിയാനോ തയ്യാറാകുക കൂടിയില്ല ഇന്നത്തെ ഓൺലൈൻ കവികൾ. ഒരിക്കൽ നൂറുദിന കവിതായജ്ഞം നടത്തിയ ഒരു സോഷ്യൽ മീഡിയ കവിയോടു ഇതെങ്ങനെ സാധിക്കുന്നു എന്നു ചോദിക്കുമ്പോൾ , അതും ഒരു വാക്ക് എടുത്ത് അതിൻ്റെ അർത്ഥവും ആ കവിതയിലെ സ്ഥാനവും തിരക്കുമ്പോൾ നല്കിയ മറുപടി ശബ്ദതാരാവലിയിൽ നിന്നും കുറച്ചു വ്യത്യസ്ഥതയുള്ള വാക്കുകൾ ശേഖരിക്കും, അധികം പരിചരിച്ചു കാണാത്ത ആ വാക്കുകൾ ഉപയോഗിച്ചു കവിതയുണ്ടാക്കുന്നതാണ് എന്നായിരുന്നു. ചില കവികൾ കവിതയ്ക്കു പ്രയോഗിക്കാൻ വേണ്ടി പുതുമയുടെ ആവശ്യത്തിലേക്ക് വാക്കുകളുടെ നാനാർത്ഥം തിരഞ്ഞു നടക്കുന്നത് കാണാൻ കഴിയാറുണ്ട്. ഒരു തരത്തിൽ ഇവരൊക്കെ ഭാഷയ്ക്ക് സഹായകമാകുന്ന എഴുത്തുകാരുമാണ്. കാരണം സ്വയം പുതിയ വാക്കുകൾ പഠിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതു മൂലം വായനക്കാർ (അങ്ങനെ ചിലരെങ്കിലുമുണ്ട് )ക്ക് ഭാഷയോടു കൂടുതൽ താത്പര്യവും പഠനവും സാധ്യമാകുന്നുണ്ടല്ലോ. വൃത്തവുമലങ്കാരവും ഇന്ന് കവിതകൾക്ക് ആവശ്യമില്ലാത്ത കാലമാണ്. ഈണമെന്നതും ഒരത്യാവശ്യ ഘടകമല്ല. ചൊല്ക്കവിതകൾക്ക് പുതിയ രൂപവും ഭാവവും വന്നു കഴിഞ്ഞു. വീഡിയോകളിലൂടെ ഉടുത്തും ഉടുക്കാതെയും നിന്നും നടന്നും കിടന്നും നൃത്തം ചവിട്ടിയും കവിതകൾ പറഞ്ഞു തീർക്കുന്ന ആധുനിക കവികളിൽ നിന്നും ഈണത്തെക്കുറിച്ചും കാവ്യഭംഗിയെക്കുറിച്ചും പഠിക്കേണ്ടതുണ്ട് പുതിയ തലമുറ. അതല്ലാത്ത പക്ഷം അവർ പഴഞ്ചനും ആസ്വാദകരല്ലാത്തവരും ഒക്കെ ആയിത്തീരുകയും ചെയ്യും. കവിതാ മത്സരങ്ങൾക്ക് മാർക്കിടുന്നവരുടെ കാര്യവും കഷ്ടം തന്നെ. അവർ അധ്യാപകരാണെങ്കിൽ പറയുകയും വേണ്ട. “അസീം താന്നിമൂടി”ൻ്റെ “കാണാതായ വാക്കുകൾ ” എന്ന കവിതാ സമാഹാരത്തിൽ ചെറുതും വലുതുമായ 72 കവിതകൾ ഉണ്ട്. ദേശമംഗലം രാമകൃഷ്ണനും, കെ.പി.ശങ്കരനും എഴുതിയ ദീർഘമായ കുറിപ്പുകൾ തുടക്കമിടുന്ന പുസ്തകം. ദേശാഭിമാനിയിൽ വന്ന ഒരു കവിതയുടെ വായന നടത്തിയ പ്രൊഫ: എം.കൃഷ്ണൻ നായരിൽ തുടങ്ങുന്ന ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്നവയാണ്. ഈ സമാഹാരത്തിൻ്റെ പ്രധാന പ്രത്യേകതയെന്നത് നല്ലൊരു എഡിറ്റിംഗ് വർക്ക് നടന്ന പുസ്തകം എന്നതു തന്നെ. വായനയുടെ രസത്തെ ഒട്ടും ബാധിക്കാത്ത വിധത്തിൽ അതു വർത്തിച്ചിരിക്കുന്നു. ഒരു കവി എന്നാൽ എന്തിലും കവിത കാണുന്നവനാകണം എന്ന സാമാന്യബോധത്തിനുള്ളിൽ നിന്നു കൊണ്ടാണ് ശ്രീ അസീം കവിതകൾ കുറിച്ചിരിക്കുന്നത് എന്ന് കാണാം. വിഷയവൈവിധ്യത്തിലൂടെ വായനക്കാരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ ഒരു സമാഹാരമാണ് ഇത് എന്നു പറയാം. ഉപ്പുപ്പായുടെ ചാരുകസേരയും നെടുമങ്ങാട് വിശേഷവും തിരുവനന്തപുരത്ത് നിന്നുള്ള ബസും ഒക്കെ അങ്ങനെ കവിതയായ പ്രത്യേകതകൾ ആണ്. സ്ഥിരം കവിതാ രചനക്കാരുടെ നൊസ്റ്റാൾജിക്ക് വിഷയമായ പ്രണയം വിരഹം സെൻ്റിമെൻ്റൽ മെലോ ഡ്രാമകൾ ഒന്നും തന്നെ ഈ കവിതകളെ സ്പർശിച്ചു കാണാനാകില്ല. വ്യക്തമായ രാഷ്ട്രീയവും, സാമൂഹികവുമായ കാഴ്ചപ്പാടുകൾ ഉള്ള ഒരാൾ തന്നെയാണ് കവി. എല്ലാ കവിതകളും നല്ലവയാണെന്ന അഭിപ്രായമില്ല. ഇഴകീറി നോക്കിയാൽ അർത്ഥരാഹിത്യമുള്ള ചില കവിതകൾ വായനയെ ബാധിച്ചേക്കും. അതുപോലെ സാമൂഹ്യ പ്രതിബദ്ധത എന്നത് മതബോധവും സദാചാര ബോധവും നിറഞ്ഞ ഒരു കണ്ണാടിയിലൂടെയുള്ള കാഴ്ചയാണ് എന്നു കരുതുന്ന കവിയുടെ ചില കവിതകളും അസ്വാരസ്യം നിറച്ചേക്കാം എന്നിരിക്കിലും പൊതുവായ വായനയിൽ നല്ല നിലവാരവും അക്ഷരശുദ്ധിയും നിറഞ്ഞ ഒന്നായി ഈ സമാഹാരത്തെ വിലയിരുത്താനാകും. ഭാഷയുടെ വളർച്ച വായനയിലൂടെയാണ്. കവിതയുടെ വളർച്ച നിരന്തര വായനയിലൂടെയും ഭാവനയി ലൂടെയും ലോകവീക്ഷണത്തിലൂടെയും ആണ് സംഭവിക്കുക. നവീകരണം സ്വയവും സമൂഹത്തിനും സംഭവിക്കണം. അത്തരം തലങ്ങളിലേക്ക് കവികൾ എത്തിച്ചേരട്ടെ എന്ന ശുഭപ്രതീക്ഷകളോടെ ആശംസകൾ നേരുന്നു. . ബി.ജി.എൻ വർക്കല Post navigation തിരുവനന്തപുരത്ത് ആർമി റിക്രൂട്ട്മെന്റ് റാലി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി ബിജു അന്തരിച്ചു.
content model changediscussiontools (hidden tag)discussiontools-source-enhanced (hidden tag)Manual revertNew topicRevertedSourcewikieditor (hidden tag)wikiloveഅപ്‌ലോഡ് സഹായികണ്ടുതിരുത്തൽ സൗകര്യംകണ്ടുതിരുത്തൽ സൗകര്യം:മാറിയത്തിരസ്ക്കരിക്കൽതിരിച്ചുവിടലിന്റെ ലക്ഷ്യം മാറിതിരിച്ചുവിടൽ ഒഴിവാക്കിപുതിയ തിരിച്ചുവിടൽമാറ്റിച്ചേർക്കൽമൊബൈൽ വെബിലെ തിരുത്ത്മൊബൈൽ സൈറ്റ്റോൾബാക്ക്വിപുലീകൃത മൊബൈൽ തിരുത്ത്ശൂന്യമാക്കൽ നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുക വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക. സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്. 8 ജനുവരി 2018 ഇപ്പോൾമുമ്പ് 19:1919:19, 8 ജനുവരി 2018‎ Sabarish സംവാദം സംഭാവനകൾ‎ 4,514 ബൈറ്റുകൾ +18‎ No edit summary 26 സെപ്റ്റംബർ 2017 ഇപ്പോൾമുമ്പ് 00:5400:54, 26 സെപ്റ്റംബർ 2017‎ Admin സംവാദം സംഭാവനകൾ‎ 4,496 ബൈറ്റുകൾ +30‎ No edit summary 25 സെപ്റ്റംബർ 2017 ഇപ്പോൾമുമ്പ് 18:3218:32, 25 സെപ്റ്റംബർ 2017‎ Viswaprabha സംവാദം സംഭാവനകൾ‎ 4,466 ബൈറ്റുകൾ −150‎ No edit summary 24 ജനുവരി 2017 ഇപ്പോൾമുമ്പ് 08:4408:44, 24 ജനുവരി 2017‎ Ranjithsiji സംവാദം സംഭാവനകൾ‎ 4,616 ബൈറ്റുകൾ −1‎ No edit summary ഇപ്പോൾമുമ്പ് 08:4408:44, 24 ജനുവരി 2017‎ Ranjithsiji സംവാദം സംഭാവനകൾ‎ 4,617 ബൈറ്റുകൾ +91‎ No edit summary ഇപ്പോൾമുമ്പ് 08:3108:31, 24 ജനുവരി 2017‎ Ranjithsiji സംവാദം സംഭാവനകൾ‎ 4,526 ബൈറ്റുകൾ +1‎ No edit summary ഇപ്പോൾമുമ്പ് 08:3108:31, 24 ജനുവരി 2017‎ Ranjithsiji സംവാദം സംഭാവനകൾ‎ 4,525 ബൈറ്റുകൾ −93‎ No edit summary 7 ജനുവരി 2017 ഇപ്പോൾമുമ്പ് 11:2511:25, 7 ജനുവരി 2017‎ Sabarish സംവാദം സംഭാവനകൾ‎ 4,618 ബൈറ്റുകൾ +6‎ No edit summary ഇപ്പോൾമുമ്പ് 11:2411:24, 7 ജനുവരി 2017‎ Sabarish സംവാദം സംഭാവനകൾ‎ 4,612 ബൈറ്റുകൾ +11‎ No edit summary ഇപ്പോൾമുമ്പ് 11:2311:23, 7 ജനുവരി 2017‎ Sabarish സംവാദം സംഭാവനകൾ‎ 4,601 ബൈറ്റുകൾ +211‎ No edit summary ഇപ്പോൾമുമ്പ് 10:3010:30, 7 ജനുവരി 2017‎ Sabarish സംവാദം സംഭാവനകൾ‎ 4,390 ബൈറ്റുകൾ −42‎ No edit summary ഇപ്പോൾമുമ്പ് 10:2710:27, 7 ജനുവരി 2017‎ Sabarish സംവാദം സംഭാവനകൾ‎ 4,432 ബൈറ്റുകൾ +42‎ No edit summary 22 ഡിസംബർ 2016 ഇപ്പോൾമുമ്പ് 14:4214:42, 22 ഡിസംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ 4,390 ബൈറ്റുകൾ +65‎ No edit summary 8 ഡിസംബർ 2016 ഇപ്പോൾമുമ്പ് 18:0318:03, 8 ഡിസംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ 4,325 ബൈറ്റുകൾ +56‎ No edit summary 4 ഡിസംബർ 2016 ഇപ്പോൾമുമ്പ് 13:2013:20, 4 ഡിസംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ 4,269 ബൈറ്റുകൾ +116‎ No edit summary ഇപ്പോൾമുമ്പ് 11:1411:14, 4 ഡിസംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ 4,153 ബൈറ്റുകൾ +103‎ No edit summary ഇപ്പോൾമുമ്പ് 11:1211:12, 4 ഡിസംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ (ചെ.) 4,050 ബൈറ്റുകൾ +1,178‎ No edit summary 3 ഡിസംബർ 2016 ഇപ്പോൾമുമ്പ് 10:2310:23, 3 ഡിസംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ 2,872 ബൈറ്റുകൾ +68‎ No edit summary 29 നവംബർ 2016 ഇപ്പോൾമുമ്പ് 19:2319:23, 29 നവംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ 2,804 ബൈറ്റുകൾ −2‎ No edit summary ഇപ്പോൾമുമ്പ് 19:1719:17, 29 നവംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ 2,806 ബൈറ്റുകൾ +2,368‎ No edit summary ഇപ്പോൾമുമ്പ് 11:3411:34, 29 നവംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ 438 ബൈറ്റുകൾ +438‎ No edit summary ഇപ്പോൾമുമ്പ് 00:3500:35, 29 നവംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ (ചെ.) ശൂന്യം 0‎ "വർഗ്ഗം:വിദ്യാലയങ്ങള്‍" എന്ന താളിനുള്ള സം‌രക്ഷണമാനം മാറ്റിയിരിക്കുന്നു ([തിരുത്തുക=സിസോപ്പ... 28 നവംബർ 2016 ഇപ്പോൾമുമ്പ് 14:2314:23, 28 നവംബർ 2016‎ Sabarish സംവാദം സംഭാവനകൾ‎ ശൂന്യം −61‎ താൾ ശൂന്യമാക്കി 28 സെപ്റ്റംബർ 2010 ഇപ്പോൾമുമ്പ് 15:3515:35, 28 സെപ്റ്റംബർ 2010‎ Sabarish സംവാദം സംഭാവനകൾ‎ 61 ബൈറ്റുകൾ −99‎ No edit summary ഇപ്പോൾമുമ്പ് 14:5314:53, 28 സെപ്റ്റംബർ 2010‎ Sabarish സംവാദം സംഭാവനകൾ‎ 160 ബൈറ്റുകൾ −144‎ No edit summary ഇപ്പോൾമുമ്പ് 14:5014:50, 28 സെപ്റ്റംബർ 2010‎ Sabarish സംവാദം സംഭാവനകൾ‎ 304 ബൈറ്റുകൾ +144‎ No edit summary ഇപ്പോൾമുമ്പ് 14:4914:49, 28 സെപ്റ്റംബർ 2010‎ Sabarish സംവാദം സംഭാവനകൾ‎ 160 ബൈറ്റുകൾ +101‎ No edit summary 15 ഡിസംബർ 2009 ഇപ്പോൾമുമ്പ് 02:2102:21, 15 ഡിസംബർ 2009‎ Sabarish സംവാദം സംഭാവനകൾ‎ 59 ബൈറ്റുകൾ −14‎ No edit summary ഇപ്പോൾമുമ്പ് 02:1502:15, 15 ഡിസംബർ 2009‎ Sabarish സംവാദം സംഭാവനകൾ‎ 73 ബൈറ്റുകൾ +14‎ No edit summary 12 ഡിസംബർ 2009 ഇപ്പോൾമുമ്പ് 03:1503:15, 12 ഡിസംബർ 2009‎ Sabarish സംവാദം സംഭാവനകൾ‎ (ചെ.) 59 ബൈറ്റുകൾ 0‎ "വര്‍ഗ്ഗം:വിദ്യാലയങ്ങള്‍" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)) 7 നവംബർ 2009 ഇപ്പോൾമുമ്പ് 16:4716:47, 7 നവംബർ 2009‎ Shijualex സംവാദം സംഭാവനകൾ‎ 59 ബൈറ്റുകൾ +59‎ പുതിയ താള്‍: വര്‍ഗ്ഗം:ലേഖനങ്ങള്‍
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : തിരുവത്ര ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ കാർ ബൈക്കിലിടിച്ച് ചെന്ദ്രാപിന്നി സ്വദേശികളായ സ്ത്രീകൾക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ എടക്കര വീട്ടിൽ സാജിത (46), മതിലകത്ത് വീട്ടിൽ സജ്‌ന (30) എന്നിവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ ചരക്ക് ലോറിയെ മറിക്കടക്കവേ എതിരെ വന്ന ബൈക്കിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ്, എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. [/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2018/12/IMG-20181205-WA0163.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
ഷാവോമിയുടെ എംഐ 10 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനയില്‍ മൂന്ന് മാസം മുന്നേ തന്നെ ഷാവോമി ഈ ഫോൺ ഇറക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കാരണം ഫോണിന്റെ അവതരണം പല തവണ മാറ്റിവെച്ചിരുന്നു. അവസാനം ഓണ്‍ലൈന്‍ വഴി തത്സമയം പ്രക്ഷേപണം ചെയ്തായിരുന്നു അവതരണം. 128 ജിബി, 256 ജിബി എന്നീ രണ്ട് സ്റ്റോറേജ് മോഡലുകളിലും, കോറല്‍ ഗ്രീന്‍, ട്വിലൈറ്റ് ഗ്രെ നിറങ്ങളിലുമാണ് ഷാവോമി എംഐ 10 5ജി വിൽപ്പനക്കെത്തുക. 128 ജിബി പതിപ്പ് 49,999 രൂപക്കും, 256 ജിബി പതിപ്പ് 54,999 രൂപയ്ക്കും ഇന്ത്യയിൽ ലഭിക്കും. മെയ് എട്ട് മുതല്‍ ഫോണിന്റെ വില്‍പന ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ആമസോൺ, എംഐ.കോം എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് വാങ്ങാം. റീടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാവും. എംഐ 10 5ജിയുടെ പ്രധാന ഫീച്ചറുകൾ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ 10 5ജി ഫോണിനുള്ളത്. ചൂട് നിയന്ത്രിക്കാന്‍ ലിക്വിഡ് കൂള്‍ 2.0 വേപ്പര്‍ ചേമ്പര്‍, ആറ് തട്ടുള്ള ഗ്രൈഫൈറ്റ് പാളി, ഗ്രാഫീന്‍ പ്രതലം എന്നിവ ഫോണിനുണ്ട്. 5ജി നെറ്റ്വർക്ക് സപ്പോർട്ട് ചെയ്യുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. എട്ട് ജിബിയുടെ എല്‍പിഡിഡിആര്‍ 5 റാം ഫോണിന് കരുത്തേകുന്നു. ഷാവോമി എംഐ 10 5ജി ഫോൺ 8 ജിബി റാമുള്ള പതിപ്പ് മാത്രമേ വരുന്നുള്ളൂ. എല്‍പിഡിഡിആര്‍ 5 റാം അതിന്റെ മുന്തലമുറയെക്കാൾ 30% വേഗത കൂടിയതാണ്. യുഎഫ്എസ് 3 സ്റ്റോറേജാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് റീഡ് റൈറ് വേഗത വളരെ കൂടുതലാണ്. ഇതുകൂടാതെ കൂടുതൽ സ്റ്റോറേജിനായി ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാനാവും. 108 എംപി ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനം തന്നെയാണ് ഷാവോമി എംഐ 10 5ജി ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. 2 എംപി ഡെപ്ത്ത് സെന്‍സര്‍, 108 എംപി പ്രധാന സെന്‍സര്‍, 2 എംപി മാക്രോ ലെന്സ്, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെന്സ് ക്വാഡ് ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫി ക്യാമറ 20 എംപി സെന്‍സറുള്ളതാണ്. ഫോണിലെ ഡിഫാൾട്ട് ക്യാമറ ആപ്പ് ഉപയോഗിച്ച് RAW മോഡിൽ ഫോട്ടോ എടുക്കാം. മാക്രോ ലെൻസ് ഉള്ളതുകൊണ്ട് ബൊക്കെ എഫക്ട് ഉള്ള മനോഹരമായ പോർട്രെയ്റ്റ് ഫോട്ടോകൾ എടുക്കാം. ഈ ഫോണുപയോഗിച്ച് 8K അൾട്രാ എച്ച്ഡി വീഡിയോ റെക്കോർഡ് ചെയ്യാം. ഡിഫാൾട്ട് ക്യാമറ ആപ്പിൽ മൂവി മോഡിൽ പലതരം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഷവോമി. 5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് വി5.1, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി തുടങ്ങി ഒരുവിധം കണക്റ്റിവിറ്റി സൗകര്യങ്ങളെല്ലാം ഈ ഫോണില്‍ ലഭിക്കും. 4780 എംഎഎച്ച് ആണ് ബാറ്ററിയുടെ ശേഷി. 30 വാട്ട് അതിവേഗ വയര്‍ലെസ് അല്ലെങ്കിൽ വയേര്‍ഡ് ചാര്‍ജിങ് ചെയ്യാൻ കഴിയും ഇതിൽ. കൂടാതെ 10 വാട്ട് റിവേഴ്‌സ് ചാര്‍ജിങും സാധ്യമാണ്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ആണ് ഫോണിലെ ഒഎസ്. Related Articles റിയൽമി വാച്ച് - ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചടക്കാൻ ഒരു പുതിയ അവതാരം ഫ്ലിപ്കാർട്ടുമായി സഹകരിച്ച് 43 ഇഞ്ച് 4k ആൻഡ്രോയ്ഡ് സ്മാർട്ട് ടിവിയുമായി നോക്കിയ Leave a Reply Cancel reply You must be logged in to post a comment. Search Recent Post ട്വിറ്റർ ഫ്‌ളീറ്റ്സ് ഇന്ത്യയിലും - വാട്സ്ആപ്പിൽ സ്റ്റാറ്റസ് പോലെ ഇനി ട്വിറ്ററിലും ഉള്ളടക്കങ്ങൾ പങ്കുവെക്കാം ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പിൽ ഒരു മില്യൺ ഡോളർ നിക്ഷേപമിറക്കി ആനന്ദ് മഹീന്ദ്ര ഗൂഗിൾ മാപ്പ് വഴി പറയുക ഇനി അമിതാഭ് ബച്ചന്റെ ശബ്ദത്തിലൂടെയെന്ന് റിപ്പോർട്ട് പോൾ ആപ്പ് (Pol-App) - കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും ഇന്ത്യയിൽ എടിഎം മെഷീനിൽ സ്പർശിക്കാതെ സ്മാർട്ടഫോൺ ഉപയോഗിച്ച് കാശ് പിൻവലിക്കുന്നത് പരീക്ഷിക്കുന്നു കോവിഡ് 19 മുന്നറിയിപ്പുകൾ ഗൂഗിൾ മാപ്പ് സേവനത്തിൽ ലഭ്യമാക്കി ഗൂഗിൾ ഫെയ്‌സ്ബുക്കിൽ നിങ്ങൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാം വീഡിയോ എഡിറ്റിങ് ടൂൾ ഉൾപ്പടെ പുതിയ ഫീച്ചറുകളുമായി ടെലിഗ്രാം റിയൽമി വാച്ച് - ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചടക്കാൻ ഒരു പുതിയ അവതാരം ഫ്ലിപ്കാർട്ടുമായി സഹകരിച്ച് 43 ഇഞ്ച് 4k ആൻഡ്രോയ്ഡ് സ്മാർട്ട് ടിവിയുമായി നോക്കിയ ക്രോമിൽ ഇന്‍കോഗ്നിറ്റോ മോഡിൽ സ്വകര്യ വിവരങ്ങൾ ട്രാക്ക് ചെയ്തതിന് ഗൂഗിളിനെതിരെ 5 ബില്യൺ ഡോളർ നഷ്ടപരിഹാര കേസ്
ദിവസം മുഴുവനുമുള്ള അലച്ചിലും ജോലി തിരക്കും എല്ലാം കഴിഞ്ഞ് നല്ലൊരു ഉറക്കം അത്യാവശ്യമാണ്. ഉറക്കത്തിന്റെ താളം തെറ്റിയാൽ തന്നെ ദൈനംദിന.... വെള്ളം കുടിക്കാൻ മടിയുള്ളവർ ജലാംശം ലഭിക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ ശരീരത്തിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും പര്യാപ്തമായ ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് പറയുന്നത്. എന്നാൽ.... വിരലുകളിൽ നഖങ്ങളില്ലാത്ത ഒരു വ്യക്തിയുടെ കൈയുടെ ചിത്രം; പിന്നിൽ അപൂർവ്വ രോഗാവസ്ഥ കൗതുകമുണർത്തുന്ന വിവിധതരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ചിലത് യാഥാർത്ഥമെന്നു തോന്നുന്നവിധത്തിൽ പലതരം ടെക്‌നോളജി ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്നവയൊക്കെയാണ്. അതിനാൽ തന്നെ ഏത്.... കാല്‍മുട്ട് വേദനയെ അകറ്റിനിര്‍ത്താന്‍ ചില പൊടിക്കൈകള്‍ നിത്യജീവിതത്തില്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാല്‍മുട്ടുവേദന. പലവിധ കാരണങ്ങള്‍ക്കൊണ്ട് മുട്ടുവേദന ഉണ്ടാകാറുണ്ട്. കാല്‍സ്യത്തിന്റെ കുറവ്, ആമവാദം, സന്ധിവാതം,.... താരന്‍ അകറ്റാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും ബെസ്റ്റാണ് കഞ്ഞിവെള്ളം ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് കഞ്ഞിവെള്ളം എന്ന് നമുക്ക് എല്ലാം അറിയാം. ആരോഗ്യകാര്യത്തില്‍ മാത്രമല്ല സൗന്ദര്യകാര്യത്തിലും കഞ്ഞിവെള്ളത്തിന്റെ സ്ഥാനം മുന്നില്‍തന്നെയാണ്. പ്രത്യേകിച്ച് തലമുടിയുടെ.... ഓർമ്മശക്തി വർധിപ്പിക്കാൻ ശീലമാക്കാം, ഈ ഭക്ഷണരീതികൾ.. പ്രയഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ് എന്നത്. ‘അയ്യോ അത് ഞാന്‍ മറന്നുപോയി’ എന്ന് ഇടയ്ക്കിടെ പറയാറുണ്ട് നമ്മളില്‍.... സുഖമായി ഉറങ്ങാനുമുണ്ട് ചില മാര്‍ഗങ്ങള്‍ ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യം ചെറുതല്ല. നമ്മുടെ ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യത്തിന് ഉറക്കം അത്യാവശ്യവുമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍.... ആരോഗ്യഗുണങ്ങളാല്‍ സമ്പന്നം; ഭക്ഷണത്തിന്റെ ഭാഗമാക്കാം സോയാബീന്‍സ് നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലങ്ങളും പിന്‍തുടരേണ്ടതുണ്ട്. ഗുണങ്ങളാല്‍ സമ്പന്നമായ സോയാബീന്‍സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യകരമാണ്. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് സോയാബീന്‍സില്‍..... നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് പബ്ബുകളും ബാറുമില്ലാതെ ശുദ്ധവായു നിറഞ്ഞ ഗ്രാമം; വിശ്രമജീവിതത്തിന് അനുയോജ്യമായ ഒരു നാട് തിരക്ക് നിറഞ്ഞ ജീവിത ശൈലിയിലൂടെയാണ് ഓരോ വ്യക്തിയും കടന്നുപോകുന്നത്. ജോലി, ടെൻഷൻ, സാമ്പത്തികം അങ്ങനെ ഒരുപാട് പ്രതിസന്ധികൾ.. ഈ ബഹളങ്ങളിൽ.... ബലമുള്ള എല്ലുകള്‍ക്ക് ശീലമാക്കാം ഈ ഭക്ഷണങ്ങള്‍ എല്ലുകളുടെ തേയ്മാനവും ബലക്ഷയവും ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പൊതുവെ സ്ത്രീകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന്.... ചർമ്മസംരക്ഷണത്തിന് ബീറ്റ്റൂട്ട് പൊടി.. പോഷകങ്ങൾ നിറഞ്ഞ ബീറ്റ്റൂട്ട് അടുക്കളയിലും സൗന്ദര്യവർദ്ധക വ്യവസായത്തിലും ധാരാളം ഉപയോഗങ്ങളുള്ള ഒരു ബഹുമുഖ പദാർത്ഥമാണ്. എന്നാൽ എപ്പോഴും ബീറ്റ്‌റൂട്ട് അരച്ച്.... ആരോഗ്യഗുണങ്ങൾ അടങ്ങും ‘അതിമധുരം’ ചായ! ബിരിയാണിയിലും മറ്റും ഫ്ലേവറിനായി ചേർക്കുന്ന ഒന്നായാണ് പലർക്കും അതിമധുരം അറിയാവുന്നത്.എന്നാൽ അതിനപ്പുറം ഒട്ടേറെ ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും അടങ്ങിയ ഒന്നാണ്.... കൃത്യമായി ക്രമീകരിക്കാം ഉറക്കത്തിന്റെ സമയം; സുഖമായി ഉറങ്ങാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍ ഉറക്കത്തിനുള്ള പ്രാധാന്യം ചെറുതല്ല. നമ്മുടെ ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യത്തിന് ഉറക്കം അത്യാവശ്യവുമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍.... നിസാരമാക്കരുത് ശരീരത്തിലെ ഈ വേദനകള്‍ അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്പോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന.... നാരങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിലപ്പെട്ട ആരോഗ്യ ഗുണങ്ങൾ ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം തരുന്ന ഉന്മേഷം ചെറുതല്ല. ഒട്ടേറെ ഗുണങ്ങൾ നാരങ്ങായിൽ അടങ്ങിയിട്ടുണ്ട്. തണുത്തതും ചെറു.... വസ്ത്രങ്ങളുടെ നിറവും പകിട്ടും നഷ്ടമാകാതെ വർഷങ്ങളോളം കാത്തുസൂക്ഷിക്കാൻ ചില പൊടിക്കൈകൾ വസ്ത്രങ്ങൾ ഭംഗി നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ അൽപം പ്രയാസമാണ്. നിറം മങ്ങാതെ, തുണി മോശമാകാതെ ഇരിക്കണമെങ്കിൽ പരിപാലനവും ഇത്തിരി കഠിനമാണ്. ഒന്ന്.... വെരികോസ് വെയ്ൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് ആശ്വാസമേകാൻ വെളുത്തുള്ളി പ്രായമായവരിൽ സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ് വെരികോസ് വെയ്ൻ. ഞരമ്പുകൾ തടിച്ച് ചർമ്മത്തിന് അടിയിൽ കാണാവുന്ന നീലകലർന്ന അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ.... ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ കണ്ണുകളുടെ ആരോഗ്യവും സംരക്ഷിക്കാം പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍.... കണ്ണിന് ചുറ്റുമുണ്ടാകുന്ന ഡാർക്ക് സർക്കിൾസ് ചിലപ്പോൾ രോഗലക്ഷണങ്ങളുമായേക്കാം കണ്ണിന് ചുറ്റുമുണ്ടാകുന്ന ഡാർക്ക് സർക്കിൾസ് ഇന്ന് നിരവധിയാളുകളിൽ കണ്ടുവരുന്ന ഒന്നാണ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന സ്ട്രെയിനാണ് കൺ തടങ്ങളിൽ.... ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ മാതളനാരങ്ങ ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാനും മുഖക്കുരു നിയന്ത്രിക്കാനും വളരെ ഗുണപ്രദമായ ഒന്നാണ് മാതളനാരങ്ങ. മാതളനാരങ്ങയിൽ വിറ്റാമിൻ സി, കെ,.... Page 1 of 91 2 3 4 … 9 Next News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍ “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ
ലണ്ടൻ : ഒന്നാം ലോകമഹായുദ്ധ കാലത്ത് നിർമ്മിച്ച ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് കണ്ടെത്തി. യുകെയിലെ വടക്കൻ അയർലാന്റിലെ ബീച്ചിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഒരു കുട്ടിയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന WWW1 മിൽസ് ബോംബ് ഗ്രനേഡാണിതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഗ്രനേഡ് ക്രോഫോർഡ്‌സ്‌ബേൺ കൺട്രി പാർക്കിലേക്ക് കൊണ്ടുപോയി നിർവീര്യമാക്കി. ഇത് പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ള ഒരു ലൈവ് ഗ്രനേഡായിരുന്നു. ഗ്രനേഡ് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയും ചെയ്ത യുവാവിന് വലിയ നന്ദിയെന്ന് പോലീസ് അറിയിച്ചു. Tags: bombfirst world war ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post കുന്തിരിക്കം കേരളത്തിൽ കൃഷി ചെയ്യാനാവുമോ? അറിയാം വിപണന സാധ്യത Next Post പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 11ാം ഗഡു വിതരണം നാളെ; 10 കോടിയിലേറെ കർഷകരുടെ എക്കൗണ്ടിലേക്ക് 21,000 കോടി രൂപയെത്തും More News from this section ശബ്ദം ഇഷ്ടമായില്ല;ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്ത് 72 കാരി കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി തിങ്കളാഴ്ച സിദ്ധു മൂസെവാല കൊലപാതകം: ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലെന്ന് റിപ്പോർട്ട് വീണ്ടും റേഡിയോ സ്‌റ്റേഷനുകൾക്ക് വിലക്കുമായി താലിബാൻ; നിരോധിച്ചവയിൽ വോയ്‌സ് ഓഫ് അമേരിക്കയും കാനഡയെ വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ; ബെൽജിയം പുറത്ത്- Belgium out from FIFA 2022 ജിഹാദ് കൂട്ടക്കൊല നടത്തുന്ന സ്ത്രീക്ക് ഏറ്റവും ഭീകരനായ തീവ്രവാദിയെ വിവാഹം ചെയ്യാൻ അവസരം : വാഗ്ദാനം നൽകിയ മുസ്ലീം പുരോഹിതൻ ഷെയ്ഖ് അബ്ദുല്ല ഫൈസലിനെതിരെ കേസ് Load More Latest News കള്ള് കുടിക്കാൻ ആഗ്രഹം മൂത്തു; മാതാപിതാക്കളെ കാണാൻ ഒരു ദിവസത്തെ പരോളിൽ ഇറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് ഓടിയത് ഷാപ്പിലേക്ക്; പിന്നീട് സംഭവിച്ചത് പാസ്‌പോർട്ടും ബാഗും കാണാനില്ല; വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് അഞ്ചു ദിവസം; പർദ്ദ ധരിച്ച് ഓട്ടോറിക്ഷയിൽ കയറിപോയതായി വിവരം വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ല; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സർക്കാർ; കേന്ദ്ര നിലപാട് തേടി മാർക്‌സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ വർഗ്ഗശത്രു ഗവർണറാണ്; വർഗ്ഗശത്രുവിന്റെ ഉൻമൂലനാശം ഓരോ അംഗത്തിന്റെയും പ്രാഥമിക കടമയാണെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ ഖുർആൻ മനപ്പാഠമാക്കിയില്ല; മദ്രസയിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരനും; വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ദേശാഭിമാനി, ബാഹ്യ ഇടപെടൽ ഇല്ല എന്ന് ആന്റണി രാജു; സത്യം ഏതെന്ന് മുഖ്യമന്ത്രി തീർപ്പാക്കട്ടെ: വി.മുരളീധരൻ തീവ്രവാദി പരാമർശത്തിൽ ശക്തമായി പ്രതികരിച്ച് രാജ്യത്ത് കുഴപ്പം ഉണ്ടാക്കാനില്ല; പാവങ്ങൾ ബുദ്ധിമുട്ടരുതെന്ന് മുസ്ലീം ലീഗ് ഇല്ലാത്ത ‘ലൗ ജിഹാദും’ ‘നാർക്കോട്ടിക്ക് ജിഹാദും’; വിഴിഞ്ഞം ജിഹാദ് കേട്ട മട്ടേ ഇല്ല; ക്രൈസ്തവ പുരോഹിതരെ വിമർശിച്ച് ജലീൽ
പ്രവാചക പുത്രി ഫാത്തിമാ ബീവി ഗർഭിണിയായിരുന്നു. അവർക്ക് മധുരമുള്ള ഈത്തപ്പഴം കഴിക്കാൻ അതിയായ ആഗ്രഹം. തൻറെ പ്രിയതമൻ അലിയുടെ വശം പണമില്ലെന്ന് അവർക്കറിയാം. അതിനാൽ തൻറെ ആഗ്രഹം മനസ്സിൽ ഒളിപ്പിച്ചു വെച്ചു. ഒരു ദിവസം ഇരുവരും വീട്ടിൽ വിശ്രമിക്കവെ ഫാത്തിമാ തൻറെ അഭിലാഷം അലിയെ അറിയിച്ചു. തൻറെ പ്രിയതമയുടെ ഇംഗിതം പൂർത്തീകരിക്കാൻ വേണ്ടി അദ്ദേഹം അങ്ങാടിയിലേക്ക് പോയി. ഒരു കടയിൽ നിന്ന് ഈത്തപ്പഴം കടം വാങ്ങി. മടങ്ങി വരുമ്പോൾ പിന്നിൽ നിന്നൊരു വിളി. “അലിയേ അവിടെ നിൽക്കൂ. വിശന്നിട്ടു വയ്യ. വല്ലതും തരണേ.”ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അലി കണ്ടത് ഒരു പടു വൃദ്ധനെയാണ്.കുഴിഞ്ഞ കണ്ണുകളും ചുക്കിച്ചുളിഞ്ഞ കൈകാലുകളും മെലിഞ്ഞൊട്ടിയ ശരീരവും ചപ്പിയ വയറും അയാളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. രണ്ടാമതൊന്നാലോചിക്കാതെ അലി തൻറെ വശമുണ്ടായിരുന്ന പഴപ്പൊതി അയാൾക്കു കൊടുത്തു. വെറും കയ്യോടെ തിരിച്ചുവരുന്ന പ്രിയതമനെ ഫാത്തിമാ ബീവി നിർവികാരയായി നോക്കിനിന്നു. വീട്ടിലെത്തിയ അലി പ്രിയതമയുടെ അടുത്ത് ചെന്ന് സംഭവിച്ചതൊക്കെ വിശദീകരിച്ചു. അതിന് ഫാത്തിമാ ബീവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:”അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. ആ പഴം കഴിച്ചിരുന്നുവെങ്കിൽ അൽപസമയത്തെ സന്തോഷമല്ലേ ഉണ്ടാവുമായിരുന്നുള്ളു. അങ്ങയുടെ പ്രവൃത്തി നമുക്ക് മരണംവരെയും മരണത്തിനുശേഷവും സന്തോഷിക്കാനുള്ള വക നൽകിയിരിക്കുന്നു.” മനുഷ്യൻ എപ്പോഴും മോഹങ്ങളുടെ തടവറയിലായിരിക്കും. പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുടെ പ്രതീകമാണവൻ. ഒരാഗ്രഹം സാക്ഷാത്കരിക്കപ്പെടുമ്പോൾ പുതിയവ പിറവിയെടുക്കും. അതുകൊണ്ടുതന്നെ സമ്പത്തിനും സൗകര്യങ്ങൾക്കും വേണ്ടിയുള്ള മനുഷ്യൻറെ അലച്ചിലുകൾ അവസാനിക്കുകയില്ല. ആസന്നമരണനായിരിക്കുമ്പോഴും ഒട്ടേറെ മോഹങ്ങൾ അവനെ വേട്ടയാടിക്കൊണ്ടിരിക്കും. ചിതറിത്തെറിച്ച ആഗ്രഹങ്ങളുമായാണ് പലരും മറമാടപ്പെടുകയെന്ന് പ്രവാചകൻ പറയാനുള്ള കാരണവും അതു തന്നെ. സ്വയം തീർത്ത സ്വാർത്ഥതയുടെ തടവറയിൽ നിന്ന് മോചനം നേടാൻ കഴിയുന്നവർ വളരെ കുറവാണ്.അധികപേർക്കും അശരണരുടെ ആർത്തനാദം കേട്ടുണരാനും മനുഷ്യ സ്നേഹത്തിൻറെ മഹിത മേഖലകളിലേക്കുയരാനും സാധിക്കാത്തത് അതിനാലാണ്.തന്നേക്കാൾ താഴെയുള്ളവരെ കാണാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനും ലുബ്ധ് മനുഷ്യനെ അനുവദിക്കുകയില്ല. ഹസ്രത്ത് അലിയും ഫാത്തിമാ ബീവിയും കയറിപ്പറ്റിയ ഉന്നത വിതാനത്തിലെത്താനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും. തനിക്ക് ഏറ്റവും ആവശ്യമുള്ള സന്ദർഭത്തിൽ ഏറെ പ്രിയങ്കരമായത് തന്നെക്കാൾ അർഹരായവർ ആവശ്യപ്പെടുമ്പോൾ കൈവിടാൻ കഴിയുന്നവരാണവർ. പ്രായോഗികമായി നടപ്പാക്കാൻ ഏറെ പ്രയാസമുള്ള ഈ നിലവാരത്തിലെത്താൻ ശ്രമിക്കുമ്പോഴാണ് അതിനടുത്തെങ്കിലുമെത്താൻ നമുക്ക് സാധിക്കുക. മനസ്സ് ഉദാരമായാൽ ദരിദ്രർക്കും ദാനം നൽകുന്നവരാകാം. മറിച്ചായാൽ എത്ര സമ്പന്നരുടെ വശവും മറ്റുള്ളവർക്ക് കൊടുക്കാൻ ഒന്നുമുണ്ടാവില്ല.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
പട്‌ന: ബീഹാറിലെ ബോധഗയയില്‍ മഹാബോധി ക്ഷേത്ത്രതില്‍ സ്‌ഫോടനപരമ്പര. സ്‌ഫോടനത്തില്‍ രണ്ടു സന്യാസിമാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. 10 മിനിറ്റില്‍ മത്തി മുളകിട്ടത് ഇന്ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് മഹാബോധി വൃക്ഷത്തിന് സമീപത്ത് ആദ്യ സ്‌ഫോടനം നടന്നത്. ഇതെ തുടര്‍ന്ന് എട്ട് തുടര്‍സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനം നടക്കുമ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ ഇരുനൂറോളം തിര്‍ത്ഥാടകരുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. സ്ഥലത്തെത്തിയ എന്‍ഐഎ സംഘം ഒരു ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി. ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥാടകരെ ഒഴിപ്പിച്ച് പരിശോധന തുടരുകയാണ്. 2024 ല്‍ എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കുന്നു രണ്ടുമാസം മുമ്പ് ക്ഷേത്രം ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിപ്പുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണോ, മാവോവാദികളാണോ എന്ന് വ്യക്തമായിട്ടില്ല.
നവാഗത സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാ സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ജോലിക്ക് വിദേശത്ത് പോകുമ്പോള്‍ അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ ആളില്ലാത്തതാണ് വിഷയം. അച്ഛന്റെ ആശയവുമായി ഒത്തുപോകുന്ന ആളെ തിരഞ്ഞ് മടുക്കുമ്പോഴാണ് നായകനെത്തുന്നത്. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍. കോമഡി ചിത്രങ്ങളുടെ സ്വഭാവത്തിനുമപ്പുറം ജീവിതത്തില്‍ ചിന്തിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ശക്തമായ തിരക്കഥയും റിയലിസ്റ്റിക്കായ സംഭാഷണങ്ങളുമാണ് സിനിമയുടെ ഒഴുക്ക് മനോഹരമാക്കുന്നത്. കണ്ണൂര്‍ ഭാഷ ശൈലിയുടെ ഭംഗിയും സന്ദര്‍ഭോചിതമായ തമാശകളും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. നല്ല തുടക്കം, ഒഴുക്ക്, അവസാനം എന്നിങ്ങനെ പ്രേക്ഷകരെ മടുപ്പിക്കാത്ത അവതരണ ശൈലിയാണ് ചിത്രത്തിന്റേത്. പാട്ടിന്റെ വരികളും സംഗീതവുമെല്ലാം ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ഹരിനാരായണനാണ് വരികള്‍. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നു. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, വിദേശ താരം, സൈജു കുറുപ്പ് എന്നിവരുടേയെല്ലാം പ്രകടനം എടുത്ത് പറയേണ്ടതാണ്. ഇറങ്ങുന്ന സിനിമകളിലെല്ലാം ക്യാരക്ടര്‍ റോളുകളാല്‍ വിസ്മയിപ്പിക്കുന്ന സുരാജിന്റെ കരിയറിലെ തന്നെ വ്യത്യസ്തവും മികവാര്‍ന്നതുമായ വാര്‍ദ്ധക്യ കഥാപാത്രമാണ് ഭാസ്‌കര പൊതുവാള്‍. സനു ജോണ്‍ വര്‍ഗീസിന്റെ, ക്യാമറയും, സൈജു ശ്രീധരന്റെ എഡിറ്റിംഗും ചിത്രത്തെ ഒരേ താളത്തോടെ മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിച്ചു. അനുദിനം സാങ്കേതിക വിദ്യ വളരുന്ന കാലത്ത് സോഷ്യല്‍ മീഡിയയില്‍ അംഗത്വമില്ലെങ്കില്‍ ആ വ്യക്തി ജീവിച്ചിരിപ്പില്ലെന്നാണ് വെപ്പ് എന്ന ആശങ്ക പങ്കുവെയ്ക്കുന്ന ചിത്രം, അതേ സമയം സാങ്കേതിക വിദ്യയ്ക്ക് പകരമാവില്ല ഹ്യൂമാനിറ്റിയെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ന്യൂജെന്‍ കാലത്തെ അടയാളപ്പെടുത്തി കൊണ്ടുപോകുന്ന ചിത്രം മണ്ണില്‍ നിന്ന് കൊണ്ട് മാത്രമേ മനുഷ്യന് ചൊവ്വ സ്വപ്‌നം കാണാന്‍ കഴിയൂ എന്ന് വരച്ചിടുന്നുണ്ട്. താര പൊലിമയില്ലാതെ തിരക്കഥയുടെ ബലത്താലും സംവിധാന മികവിനാലും എത്തുന്ന നവാഗത പരീക്ഷണങ്ങളെ പ്രേക്ഷകര്‍ വേണം ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍. Post Views: 127 Facebook Twitter WhatsApp Tags: android kunjappan version 5.25 movie, android kunjappan version 5.25 movie review, soubin shahir, suraj venjaramoodu
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
കേരളാ എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കൗൺസിൽ യോഗം 2022 ഏപ്രിൽ 22 ന് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം സ: കെ.കെ.സുനിൽകുമാർ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ടി.പി.ഉഷയും മറുപടി പറഞ്ഞു. ജില്ലാ പ്രസിഡൻ്റായി സ:എം.സുരേഷ് ബാബുവിനേയും വൈസ് പ്രസിഡൻ്റായി സ:എസ്.കെ.ചിത്രാദേവിയേയും ജോയിൻ്റ് സെക്രട്ടറിമാരായി സഖാക്കൾ കെ.ആർ.സുഭാഷ്, ഉല്ലാസ് കുമാർ എന്നിവരേയും ട്രഷററായി സ:ഷിനു റോബർട്ടിനേയും തിരഞ്ഞെടുത്തു. സ:ബി.സുരേഷ് കുമാറിനെ ജില്ലാ സെക്രട്ടറിയേറ്റിലേക്കും സഖാക്കൾ ആർ.എസ്.മായ,ആർ.എസ്.നിഷ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
സോഷ്യൽ മീഡിയയിൽ രണ്ട് ദിവസം കൊണ്ട് വൈറലായ ഒരു വീഡിയോയാണ് ഒരു കുഞ്ഞിനെ മുൻ വശത്ത് തൂകി ഇട്ട് കൊണ്ട് ആഹാരം ഡെലിവറി ചെയ്യാൻ പോകുന്ന അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങൾ ആരോ ഒരാൾ പകർത്തി സോഷ്യൽ ലോകത്ത് ഇട്ടതാണ് നിമിഷ നേരം കൊണ്ടാണ് ആ വീഡിയോ വൈറലായി മാറിയത് അതിൽ പറഞ്ഞിരിക്കുന്ന വരികൾ ഇങ്ങനെ ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ എന്ന തല കെട്ടോടെയാണ് വീഡിയോ വൈറലാകുന്നത് എന്നാൽ ആ ഓട്ടത്തിന്റെ ഇടയിൽ പറയാൻ ഒത്തിരി കഷ്ടതയുടെ കഥ ഉണ്ട് ആ വീഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ പേര് രേഷ്‌മ എന്നാണ് കൊല്ലം ചിന്നക്കടയിൽ ഉള്ളതാണ് രേഷ്മയെങ്കിലും നാല് കൊല്ലം കൊണ്ട് എറണാകുളത്താണ് താമസം വീട്ടുകാർക്ക് താത്പര്യം ഇല്ലാത്ത വിവാഹം കഴിച്ചു എന്ന ഒറ്റ തെറ്റ് മാത്രമേ ആ പെൺകുട്ടി ചെയ്തോളു അത് കൊണ്ട് തന്നെ അവർ കാണാൻ വരാറില്ല രാജുവിനെയാണ് രേഷ്‌മ വിവാഹം കഴിച്ചിരിക്കുന്നത് അദ്ദേഹം ജോലി ചെയുന്നത് വിദേശത്താണ് വിദേശത്ത് പോയിട്ട് ഒരു കൊല്ലം ആയതേയുള്ളു അവിടെ ഒരു ഹോട്ടലിൽ ആണ് അദ്ദേഹത്തിന് ജോലി എല്ലാ മാസവും കുറച്ച് പൈസ അയച്ച് കൊടുക്കും പ്ലസ്‌ടു സയന്സ് ജയിച്ച ശേഷം ഒരു ഡിപ്ലോമ കോഴ്‌സ് ചെയ്‌ത രേഷ്‌മ അതിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നതും പിന്നീട് എറണാകുളത്തോട്ടേക്ക് താമസം മാറുന്നതും. ഇപ്പാൾ കലൂരിൽ കോർപറേറ്റ് അക്കൗണ്ടിംഗ് കോഴ്‌സ് പഠിക്കാൻ പോകുകയാണ് രേഷ്‌മ. അതിന് ഫീസ് കണ്ടെത്താൻ കൂടിയാണ് സ്വിഗിയിൽ ഫുഡ് ഡെലിവെറി ജോലിക്ക് പോകുന്നത്, ഈ കോഴ്‌സ് പഠിച്ച് കഴിഞ്ഞാൽ അവർ തന്നെ പ്ലേസ്‌മെന്റും ശരിയാക്കി നൽകും എന്ന് രേഷ്‌മ പറയുന്നു കുഞ്ഞിനെ ഡേ കെയറിൽ ആക്കീട്ടുണ്ട് എന്നാൽ ഞായറാഴിച്ച ദിവസം ഡേ കെയർ ഇല്ലാത്തത് കൊണ്ടാണ് അവളെയും കൊണ്ട് ജോലിക്ക് പോകുന്നതും കൂടെ കൊണ്ട് പോകുന്നത് മോൾക്കും ഇഷ്ടമാണ് കാണുന്ന പലർക്കും അത്ഭുദം തോണുന്നുവെങ്കിലും രേഷ്മയ്ക്ക് അങ്ങനെ ഒന്നും ഇല്ല. വാടകയ്ക്ക് താമസിക്കാൻ നല്ലൊരു തുക തന്നെ വേണം അത് കൂടാതെ ഡേ കെയറിൽ കൊടുക്കണം മറ്റ് ചിലവുകൾ എല്ലാം കൂടെ കഴിഞ്ഞ് കൂട്ടി നോക്കിയാൽ തന്നെ വരവ് ചെലവുകളുടെ രണ്ട് അറ്റം കൂടി കൂട്ടി മുട്ടിക്കാൻ വളരെ പ്രയാസമാണ് പഠിക്കുന്ന സ്ഥലത്ത് ഫീസ് കൊടുക്കാൻ കഴിയാത്തത് കൊണ്ട് കുറച്ച് ദിവസമായി പഠിക്കാൻ പോകുന്നില്ല പഠിത്തം ഒള്ള ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ രാത്രി ഒമ്പത് മണി വരെ സ്വിഗിയിൽ ഡെലിവെറിക്ക് പോകും ചില ദിവസം സുന്ദിയമ്മ എന്ന അമ്മയെ ആണ് കുഞ്ഞിനെ നോൽക്കാൻ ഏൽപ്പിക്കുന്നത് ആ അമ്മ രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെ കുഞ്ഞിനെ നോക്കും എൻറെ നെഞ്ചിൽ ചാരി കിടക്കുമ്പോൾ അവൾ സുരക്ഷിതയാണെന് ഉറപ്പുണ്ട് പെൺകുഞ്ഞല്ലേ ധൈര്യമായി ആരെ ഏൽപ്പിക്കും എന്നും രേഷ്‌മ ചോദിക്കുന്നു വീഡിയോ കണ്ട ചിലർ നെഗറ്റീവ് അഭിപ്രായങ്ങൾ എഴുതിട്ടുണ്ട് കങ്കാരുവിനെ പോലെ കുഞ്ഞിനെ കൊണ്ട് പോകാതെ എവിടെ എങ്കിലും ഏല്പിച്ചുടെ ,പോലീസിൽ പരാതി കൊടുക്കും എന്നൊക്കെ പക്ഷെ അതിനേക്കാളും നിരവതി പോസിറ്റീവ് അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട് ആരുടെയും മുന്നിലും കൈ നീട്ടാതെ തൻറെ കുഞ്ഞിനെ സുരക്ഷിതമായി നെഞ്ചിൽ കിടത്തി കൊണ്ട് തൻറെ കഷ്ടതകൾക്ക് എതിരെ പൊരുതുന്ന ഈ അമ്മയ്ക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 377 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post സ്വന്തം ഭർത്താവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് ഉഷാ റാണി ഇല്ലാന്നാക്കിയത് എന്നിട്ടും കോടതി അവരെ വെറുതെ വിട്ടു , അറിയണം ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ December 7, 2022 “മാഷുറയ്ക്ക് നൽകുന്ന സ്നേഹം എനിക്ക് കൂടി തന്നാൽ മതി ” ബേബി ഷവറിനിടെ തുറന്ന് പറഞ്ഞ് സുഹാന , കണ്ണ് നിറഞ്ഞ് കുടുംബം December 7, 2022 തരുണിക്കൊപ്പമുള്ള ചിത്രവുമായി കാളിദാസ്: വിവാഹ തീയതി അറിയിക്കൂ എന്ന് ആരാധകര്‍ December 7, 2022 “അച്ഛനമ്മമാർ കഷ്ടപെട്ടുണ്ടാക്കുന്ന പണം ചിലവാക്കി ആർഭാട വിവാഹം കഴിക്കാൻ നാണമില്ലേ പെണ്ണുങ്ങളെ ?” നടി സാരയുവിന്റെ ചോദ്യം വൈറലാകുന്നു December 6, 2022 11 വയസുകാരന്റെ മൃദദേഹത്തിന് മുന്നിൽ കൈകൂപ്പി തൊഴുത് ഡോക്ടർമാർ , കാരണം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് സോഷ്യൽ ലോകം , സംഭവം വൈറലാകുന്നു December 6, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on പെരുന്തച്ചനിലെ ‘ തമ്പുരാട്ടി ‘ വിനയപ്രസാദിനെ ഓര്‍മയില്ലേ ? കന്നഡക്കാരിയായ തന്നെ മലയാളം പഠിക്കാന്‍ സഹായിച്ചത് ആ വലിയ മനുഷ്യനാണെന്ന് പറയുകയാണ് വിനയപ്രസാദ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
ടെൻഷൻ ഇല്ലാതെ വീടുപണിയാനുള്ള അറിവുകളും കാഴ്ചകളും പങ്കുവയ്ക്കുന്ന വീട് പ്രദർശനം കാണാൻ വൻ ജനത്തിരക്ക്. കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയമാണ്... യങ് ആർക്കിടെക്ട്സ് ഫെസ്റ്റ് നാളെ മുതൽ യങ് ആർക്കിടെക്ട്സ് ഫെസ്റ്റിന് (യാഫ്) നാളെ കോഴിക്കോട് തുടക്കമാകും. സരോവരം കാലിക്കറ്റ് ട്രേഡ് സെന്റർ, ബയോ പാർക്ക് എന്നിവിടങ്ങളിലാണ്... തിരുവനന്തപുരത്ത് വീട് പ്രദർശനം ശനി മുതൽ നിലത്ത് വിരിക്കാനുള്ള ടൈൽ മുതൽ മേൽക്കൂര മേയാനുള്ള ഷിംഗിൾസ് വരെ. കിടപ്പുമുറിയിലെ വാഡ്രോബ് മുതൽ മോഡുലാർ കിച്ചൻ വരെ. വീടൊരുക്കാൻ വേണ്ടതെല്ലാം ഒറ്റ... ആരും വാ പൊളിക്കും ഡിസൈൻ... ഈ പശുത്തൊഴുത്ത് വേറെ ലെവൽ വീടുകളുടെയും ഓഫിസിന്റെയുമൊക്കെ ഡിസൈനിൽ പരീക്ഷണം നടക്കുന്നത് പുതുമയല്ല. എന്നാൽ പശുത്തൊഴുത്തിന്റെ കാര്യത്തിൽ ഇങ്ങനൊരു പരീക്ഷണം ആദ്യമായിരിക്കും.... യാഫ് അവാർഡിന് എൻട്രികൾ‌ അയക്കാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് സംഘടിപ്പിക്കുന്ന യങ് ആർക്കിടെക്ട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി യാഫ് പുരസ്കാരങ്ങൾക്ക് എൻട്രികൾ... വീടുപണി നടത്തിയത് വാട്സ്‌ആപ് വഴി; ഇത് പ്രവാസിയുടെ മനമറിയുന്ന വീട് മൂവാറ്റുപുഴയിൽ വെറുതെ കിടന്നിരുന്ന റബർ തോട്ടത്തിലാണ് പ്രവാസികളായ ഷിജുവും ഷബ്നയും വീടു വയ്ക്കാൻ തീരുമാനിച്ചത്. സഹോദരി നീനു ഇബ്രാഹിമും ഭർത്താവ്... കെട്ടിടത്തിന് എത്ര ഉയരമാകാം...? വീട്, കെട്ടിടം എന്നിവയുടെ ഉയരപരിധി സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങൾ കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടത്തിൽ നൽകിയിട്ടുണ്ട്.... ഇത് ‘ഈണം’; അഗ്രഹാരത്തെരുവിലെ മൾട്ടിപർപ്പസ് ഓഫിസ് സ്പേസ് പഴയ അഗ്രഹാരത്തെരുവില്‍ ഓഫിസ് സ്പേസ് ഒരുക്കാന്‍ അവസരം ലഭിച്ചപ്പോൾ അതിന് എങ്ങനെ തനതായ വ്യക്തിത്വം നൽകാം എന്നാണ് ആർക്കിടെക്ട് രാഹുൽകുമാർ... ചോർച്ചയുണ്ടോ... വിഷമിക്കേണ്ട; കുറഞ്ഞ ചെലവിൽ പരിഹാരമുണ്ട് മഴക്കാലമായാൽ പലർക്കും തലവേദന സൃഷ്ടിക്കുന്ന പ്രശ്നമാണ് ചോർച്ച. പഴക്കം ചെന്ന വീടുകളിൽ ചോർച്ചയ്ക്കു സാധ്യത കൂടും. ഇത്തരം പ്രശ്നങ്ങൾ വാട്ടർ... കിണർ കുഴിക്കാൻ അനുമതി വേണോ? കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം (2019) പ്രകാരം പുരയിടത്തിൽ കിണർ കുഴിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതി വേണം.... പ്രതീഷിന് പ്രതീക്ഷയാണീ പുസ്തക ഷെൽഫുകൾ; അതിജീവിക്കാം എന്ന പ്രതീക്ഷ തൃശൂർ അഞ്ചേരി സ്വദേശി പ്രതീഷിന്റെ ജീവിതകഥ പറയാതെ, പ്രതീഷ് നിർമിക്കുന്ന ബുക്ക് ഷെൽഫുകളെക്കുറിച്ച് പറയാനാകില്ല. 40 വയസ്സിനുള്ളിൽ ഒട്ടേറെ... ഇങ്ങനെ ചെയ്താൽ കിണറ്റിൽ നിന്നു കിട്ടും മൺകുടത്തിലേതു പേലെ തണുപ്പുള്ള വെള്ളം മൺകുടത്തിലേതുപോലെ കുളിർമയുള്ള വെള്ളം കിണറ്റിൽ നിന്നു ലഭിക്കണോ? വേണം എന്നാണ് ഉത്തരം എങ്കിൽ കളിമൺ റിങ്ങിനെപ്പറ്റി കൂടുതലറിയണം. ലഭിക്കാൻ... ഐഐഎ ആർക്കിടെക്ചർ അവാർഡ് പ്രഖ്യാപനം ഏഴിന് വാസ്തുകലയിലെ മികവിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കേരള ചാപ്റ്റർ നൽകുന്ന പുരസ്കാരങ്ങൾ ഏഴിന് പ്രഖ്യാപിക്കും. മികച്ച പാർപ്പിടം, കൊമേഴ്സ്യൽ പ്രോജക്ട് തുടങ്ങി 16 വിഭാഗങ്ങളിലെ ജേതാക്കളെയാണ് പ്രഖ്യാപിക്കുക. 225 പ്രോജക്ടുകളാണ് ഇത്തവണത്തെ ഐഐഎ കേരള സ്റ്റേറ്റ് അവാർഡിനായി മാറ്റുരച്ചത്. ഇതിൽ ഗവൺമെന്റ് ഡിപ്പോയിൽ നിന്ന് തടി വാങ്ങാം...ഇതാണ് ലാഭകരം തടി വാങ്ങി അറപ്പിച്ചെടുത്ത് വാതിലും ജനലും നിർമിക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. മൂപ്പെത്തിയതും കേടില്ലാത്തതുമായ നല്ല തടി തന്നെ തിരഞ്ഞെടുക്കാം.... പാറമണൽ ഒറിജിനലാണോ? അല്ലെങ്കിൽ ‘പണി’ കിട്ടും. വീടുപണിയിലെ വില്ലനാകുകയാണ് ‘വ്യാജ പാറമണൽ’. അടുത്തിടെ നടന്ന രണ്ടു സംഭ വങ്ങൾ അറിഞ്ഞാൽ വിഷയത്തിന്റെ ഗൗരവം പിടികിട്ടും. <i><b>സംഭവം... വീടിനുള്ളിലെ ചൂട് ഉറപ്പായും കുറയും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിലവിലുള്ള വീടുകളിലെ ചൂട് കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ഉള്ളിലെ ചുമരുകൾക്ക് ഇളംനിറം നൽകാം. കടുംനിറത്തിലുള്ള പെയിന്റ് ചൂട് ആഗിരണം... വീട്ടിൽ നായയെ വളർത്താൻ ലൈസൻസ് വേണോ? ലൈസൻസ് ഇല്ലാതെ വളർത്തുന്ന നായ്ക്കളെ പിടിച്ചുകൊണ്ടുപോകാൻ പഞ്ചായത്തിന് അധികാരമുണ്ടോ? മിക്കവരുടേയും സംശയമാണിത്. വ്യക്തമായ ഉത്തരം ഇതാ. കേരള... പൂത്തുലഞ്ഞ് ക്യാറ്റ്സ് ക്ലോ. കൊമ്പനാംകുന്നിൽ മഞ്ഞപ്പൂക്കളുടെ ആറാട്ട് ആറാടുകയാണ് സുഹൃത്തുക്കളെ മഞ്ഞപ്പൂക്കൾ ആറാടുകയാണ്... പാലാ കിടങ്ങൂർ കൊമ്പനാംകുന്നിലെ വിജയകുമാറിന്റെ വീട്ടുമുറ്റത്തെ കാഴ്ചയെ ഇങ്ങനെതന്നെ... പുക നിറയുമ്പോഴായിരിക്കും അറിയുന്നത്, അന്നേരം ഇരുട്ടിൽ ജീവനു വേണ്ടി പരക്കം പായും: ഓർക്കുക ഈ 6 കാര്യങ്ങൾ വർക്കലയിൽ വീടിനുള്ളിൽ തീ പടർന്ന് അഞ്ചുേപർ മരിച്ചതിന്റെ ‍‍ഞെട്ടലിലാണ് കേരളം. ഉറങ്ങിക്കിടന്നവർ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിക്കുകയായിരുന്നു... മഹാനഗരങ്ങളിലെ സിംപിൾ വീടുകൾ; അതാണ് നമ്മൾ മാതൃകയാക്കേണ്ടത്... പല വലിയ നഗരങ്ങളിൽ പോവുമ്പോൾ ചെറിയ ചെറിയ വീടുകളാണ് നമ്മൾ കാണുന്നത്. വളരെ സിംപിൾ ആയിട്ട് തോന്നുന്ന വീടുകൾ. എന്നാൽ, അകത്തു കയറിയാൽ എല്ലാ... വീട്ടുമുറ്റത്തൊരു നാടൻ കള്ളുഷാപ്പ്... കേരളത്തിലല്ല, അങ്ങ് ഇംഗ്ലണ്ടിൽ ചൂടുകാലം തുടങ്ങുന്നതോടെ വീടിനു പുറത്ത് ചെറിയ ‘സമ്മർഹട്ട്’ ഒരുക്കി ഭക്ഷണവും വിശ്രമവുമൊക്കെ അവിടെയാക്കുന്നതാണ് ഇംഗ്ലിഷുകാരുടെ രീതി. യുകെയിലെ... ഇവിടെ നിന്നാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ വീഡിയോകളിൽ ഭൂരിഭാഗവും; തന്റെ ക്രിയേറ്റീവ് സ്പേസിനെക്കുറിച്ച് ജോസഫ് എന്റെ റൂം എന്നു പറയുന്നത് വളരെ ചെറുതാണ്. എന്റെ വീട്ടിലെ ഏറ്റവും ചെറിയ മുറി.<br> അധികം ഉപയോഗിക്കാതിരുന്ന ചെറിയ മുറിയാണ് വ്ലോഗിനും... ആ ചെറിയ മുറി തന്നിരുന്നു സ്നേഹവും സുരക്ഷിതത്വവും; ഇടുക്കിയിലെ പഴയ വീടിന്റെ ഓർമ്മകളുമായി ജയരാജ് ഇടുക്കി ജില്ലയിലെ തങ്കമണിയിൽ അച്ഛന് ഏലത്തോട്ടമുണ്ടായിരുന്നു. അന്നെല്ലാം കുടിയേറ്റ കർഷകരാണുണ്ടായിരുന്നത്. അവിടെ കണ്ടിട്ടുള്ള ഏറ്റവും നല്ല... ഫ്ലെക്സിബിലിറ്റിയാണ് 2022 ന്റെ ഡിസൈൻ മന്ത്രം, മാറ്റങ്ങളെ ഉൾക്കൊള്ളണം... പുതിയ വീടുകളുടെ എണ്ണം കുറയുമെന്നും പണിയുന്ന വീടുകൾ കൂടുതൽ ചെറുതാകുമെന്നുമാണ് ഞങ്ങൾ ആർക്കിടെക്ടുകൾ പേടിച്ചിരുന്നത്. പക്ഷേ, സംഭവിച്ചത് നേരെ... ഭംഗിയും ഈടും ഗുണവും ഒരു കൂരയിൽ; ബിഎംഐ മോനിയർ പെഴ്സ്പെക്ടീവ് റൂഫ് ടൈലുകൾ ഇന്ത്യയിലെ പിച്ഡ് റൂഫിങ് സിസ്റ്റങ്ങളുടെ മുൻനിര നിർമാതാക്കളായ ബിഎംഐ മോനിയർ, നിറം കൂടുതൽ കാലം നിലനിൽക്കാൻ മെച്ചപ്പെടുത്തിയ ടോപ് കോട്ടോടുകൂടിയ... എറണാകുളം നഗരഹൃദയത്തിലാണെങ്കിലും ചൂടിന്റെ പ്രശ്നം ഈ വീട്ടിൽ അനുഭവപ്പെട്ടിട്ടില്ല വെറുമൊരു കെട്ടിടത്തിനുള്ളിലെ ജീവിതവും കാറ്റും വെളിച്ചവും കയറുന്ന വീട്ടിലെ താമസവും. രണ്ടും രണ്ടാണ്, പരസ്പരം താരതമ്യം ചെയ്യാൻ പോലുമാകാത്ത വിധത്തിൽ... ബയോളജിക്കൽ ക്ലോക്ക് താളം തെറ്റാതെ നോക്കും റസൂൽ പൂക്കുട്ടിയുടെ ഈ സ്റ്റുഡിയോ വീടിനേക്കാൾ കൂടുതൽ സമയം റസൂൽ ചെലവഴിക്കുന്നത് സ്റ്റുഡിയോയിലാണ്. അതുകൊണ്ടാണ് ‘വീടിന്റെ തുടർച്ചയാകണം സ്റ്റുഡിയോ’ എന്ന് റസൂൽ പൂക്കുട്ടി ആർക്കിടെക്ട്... നല്ലൊരു ടോയ്‌ലറ്റ് അല്ലെങ്കിൽ വാഷ്റൂം തന്നെയല്ലേ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി? November 19 - World Toilet Day. വീട്ടിലെ പ്രധാനപ്പെട്ട ‘ഡിസൈൻ എലമെന്റ്’ ആയി ടോയ്‌ലറ്റുകൾ മാറിയിരിക്കുന്നു ‘സ്വയം ശരീരം നിരീക്ഷിക്കാനും കുറവുകൾ... വെട്ടിപ്പിന്റെ ‘നവ’ വഴികൾ <b>ഫെയ്സ്ബുക് ഗ്രൂപ്പും യൂട്യൂബ് വീഡിയോയുമാണ് വീടുപണിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘങ്ങളുടെ പുതിയ വിഹാര കേന്ദ്രം.</b> അടുത്തിടെ നടന്ന രണ്ടു... കോവിഡ് നമ്മുടെ നിർമാണമേഖലയോടു ചെയ്തത് എന്താണ്? കോവിഡ് പിടിമുറുക്കിയ 2020 മാർച്ചിനു ശേഷം കെട്ടിടനിർമാണമേഖലയുടെ പ്രയാണം എങ്ങനെയായിരുന്നു. 19 മാസങ്ങൾക്കിടയിൽ എന്തെല്ലാം മാറ്റങ്ങൾക്ക് നിർമാണമേഖല... ഇന്ന് ലോക പാർപ്പിട ദിനം... അറിയാം കാർബൺ ന്യൂട്രാലിറ്റി ലോകം യാഥാർഥ്യമാകേണ്ടതിന്റെ ആവശ്യകതകൾ ഇന്ന് നഗരങ്ങളിലെ ജനസംഖ്യ നാലിരട്ടിയായി വർദ്ധിച്ചു. 420 കോടിയിലധികം ആളുകൾ നഗരങ്ങളിൽ ജീവിക്കുന്നു. അതേസമയം, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ... വെള്ളത്തിൽ പൊങ്ങിക്കിടക്കും കോൺക്രീറ്റ് വീട് ഇതാ... വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പലതരം വീടുകളെപ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ, കോൺക്രീറ്റ് വീട് വെള്ളത്തിൽ പൊങ്ങിക്കിടക്കും എന്നു പറഞ്ഞാൽ... വെറുതെ കളയുന്ന ചിരട്ടയിൽ നിന്ന് സ്റ്റാർട്ടപ്; മരിയയ്ക്ക് താങ്ങായത് തെങ്ങ് തെങ്ങു ചതിക്കില്ല എന്ന പ്രമാണം നൂറു ശതമാനം ശരിയാണെന്നാണ് തൃശൂരുകാരി മരിയ കുര്യാക്കോസിന്റെ അനുഭവം. സ്വന്തമായ ഒരു സ്റ്റാർട്ടപ് എന്ന മരിയയുടെ... മുള കൊണ്ട് റൂഫിങ്! പാലക്കാട് ഐഐടിയിലെ ഈ മേൽക്കൂര കണ്ടാൽ ആരാണ് നോക്കിപ്പോവാത്തത്? വേണ്ട രീതിയിൽ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത നിർമാണ വസ്തുവാണ് മുള. കെട്ടിട നിർമാണത്തിൽ വിവിധ ആവശ്യങ്ങൾക്ക് മുള ഉപയോഗിക്കാം. വീടുകൾക്കും... മലയാളം വന്ന വഴികളിലേക്ക് മിഴി തുറന്ന് കനകധാരാ മ്യൂസിയം കാലടിയിൽ ഈ ഓണക്കാലത്ത് കേരളത്തിനു കിട്ടിയ ഉപഹാരമാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ക്യാംപസിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കനകധാരാ മ്യൂസിയം. മ്യൂസിയം... താരമാകാൻ തെർമോക്കോൾ; ഭൂകമ്പത്തെ ചെറുക്കുന്ന തെർമോക്കോൾ കോൺക്രീറ്റുമായി റൂർക്കി ഐഐടി ഭൂമികുലുക്കത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കെട്ടിടങ്ങളുടെ മുഖ്യ ചേരുവയായി തെർമോക്കോൾ മാറുമോ? ‘അതേ’ എന്ന് റൂർക്കി ഐഐടിയിലെ ഗവേഷകർ പറയുന്നു. ഉള്ളിൽ... ഇലക്ട്രോണിക് മാലിന്യം മെഡലുകൾ, കടലിലെ പ്ലാസ്റ്റിക് പോഡിയം; ടോക്കിയോ നൽകിയ സന്ദേശമിത് ഒളിംപിക്സ് പടിയിറങ്ങിയപ്പോൾ പതിവിലുമധികം മെഡലുകളുമായാണ് ഇന്ത്യൻ ടീം തിരിച്ചെത്തിയത്. നേട്ടങ്ങളെ നമുക്ക് ആഘോഷിക്കാം. അതേ സമയം ടോക്കിയോ ഒളിംപിക്സ്... ഭവനവായ്പ എടുക്കുമ്പോൾ ബാങ്കിനെ കണ്ണടച്ചു വിശ്വസിക്കരുത്; പറയുന്നതിലും ഉയർന്ന പലിശനിരക്ക് ഈടാക്കാം പ്രമുഖ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ എട്ട് മാസംകൊണ്ട് 191 ഇടപാടുകൾവഴി ജീവനക്കാരൻ കവർന്നത് എട്ട് കോടിയിലധികം രൂപയാണ്! കാലാവധി പൂർത്തിയായിട്ടും... പാലങ്ങളും ഇനി ഞൊടിയിടയിൽ; ഇത് ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് പാലം ആഗ്രഹിക്കുന്നതെല്ലാം ഞൊടിയിടയിൽ കിട്ടണം എന്നാണ് പുതിയ തലമുറയുടെ പോളിസി. ത്രീഡി വീടുകൾ വൈറലായതിനു പിറകെ ലോകത്തെ ആദ്യത്തെ ത്രീഡി പാലം... കെട്ടിലും മട്ടിലും ജനലുകൾ മാറിക്കഴിഞ്ഞു, അറിയാം ജനലിലെ പുതിയ ട്രെൻഡുകൾ കാറ്റും വെളിച്ചവും കയറിയിറങ്ങാൻ മാത്രമല്ല ഇന്ന് ജനാലകൾ. വീടിന്റെ ഭംഗിയിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകം കൂടിയാണ്. അതിനാൽ ജനാലകളുടെ രൂപത്തിലും... ബാൽക്കണിയിലെ കൈവരിയുടെ പൊക്കം, ഉറപ്പ്, ഫ്ലോറിങ് എങ്ങിനെ വേണം, ബാൽക്കണി അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത് എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങിയതോടെ കൂടുതൽ സജീവമായ ഇടങ്ങളിലൊന്നാണ് ബാൽക്കണി. പൊടിപിടിച്ചും പക്ഷികൾ കൂടുകൂട്ടിയും കിടന്നിടം വീട്ടുകാരുടെ... അന്ന് മണ്ണിട്ടു മൂടാൻ പറഞ്ഞ പാറക്കുളം ഇന്ന് ഉഗ്രൻ സ്വിമിങ് പൂൾ മണ്ണിട്ടു നികത്താൻ പറഞ്ഞ പാറക്കുളം ഉഗ്രനൊരു സ്വിമിങ്പൂളായതിന്റെ സന്തോഷത്തിലാണ് ഹക്കീം വേങ്ങൂരും കുടുംബവും. മഴക്കാലമായതോടെ സ്വിമിങ്പൂൾ തനിയെ... വീതി കുറഞ്ഞ പ്ലോട്ടിലെ വീടിന് ഇതിലും നല്ല മാതൃക വേറെയില്ല, 4500 ചതുരശ്രയടിയിൽ അഞ്ച് കിടപ്പുമുറി വീട് ദേവിയുടെ നാമങ്ങളിലൊന്നാണ് ‘ഏക’. കൊച്ചി വൈറ്റിലയിൽ സുരേഷ് കമ്മത്തിന്റെയും അനിതയുടെയും പുതിയ വീടിനു ഏക എന്ന പേരു ലഭിച്ചത് അങ്ങനെയാണ്. പതിമൂന്നര... ‘ആർക്കിടെക്ചർ പഠനവും ആർക്കിടെകിടിന്റെ ജീവിതവും’ വനിത വീട് വെബിനാർ 27 ന്, ഇപ്പോൾ രജിസ്റ്റർ ചെയ്യാം ആർക്കിടെക്ചർ പഠനവും ആർക്കിടെക്ടിന്റെ ജീവിതവും പരിചയപ്പെടുത്തുന്ന വെബിനാർ 27 ഞായർ വൈകിട്ട് ആറ് മുതൽ എട്ട് വരെ നടക്കും. വനിത വീട് മാസിക... തട്ടിപ്പുകളിൽ മയങ്ങി സ്വന്തം വീട് കുളമാക്കരുത്; മലയാളികൾക്കു സാധാരണ പറ്റുന്ന അബദ്ധങ്ങൾ സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരില്ല. പോക്കറ്റിനേക്കാൾ വലിയ സ്വപ്നങ്ങളാണ് നമ്മിൽ മിക്കവർക്കും. ലോൺ തരാൻ ബാങ്കുകൾ ക്യൂ നിൽക്കുമ്പോൾ പിന്നെ... ഈ വീട് കണ്ടവർ പറയുന്നു, പുതിയ വീട് വേണ്ട, പഴയ വീട് ഇതുപോലെ പുതുക്കിയാൽ മതി വലിയ മുറികൾ. സ്ഥലക്കുറവിന്റെ പ്രശ്നങ്ങൾ. കാറ്റും വെളിച്ചവും കടക്കാത്തതിന്റെ പ്രയാസം... ഇതൊക്കെയായിരുന്നു തൃശൂർ വിയ്യൂരിലെ 40 വർഷം പഴക്കമുള്ള വീടിന്റെ പോരായ്മകൾ. മൂന്ന് കിടപ്പുമുറികൾ ഉണ്ടായിരുന്നെങ്കിലും സൗകര്യങ്ങൾ കുറവായിരുന്നു. മുൻപ് പല തവണയായി ചെറിയ ചെറിയ കൂട്ടിച്ചേർക്കലുകൾ നടത്തിയതിനാൽ ആകപ്പാടെ വിജയ് ദേവരകൊണ്ടയും രജനീകാന്തും ടൊവിനോയും പ്ലാവിലയിൽ... ഈ രോഗം ചിലപ്പോൾ നിങ്ങൾക്കും പകരാം... രോഗം പരക്കട്ടെ എന്ന് ഈ കോവിഡ് കാലത്ത് ഒരാൾ പറഞ്ഞാൽ അയാൾക്ക് എന്തോ മാനസിക രോഗമുണ്ടെന്ന് എല്ലാവരും ഉറപ്പിക്കും. എന്നാൽ ഈ രോഗം വേറെയാണ്. ചിത്രകല... എട്ടര സെന്റിലെ കന്റെം പ്രറി വീട്. കോർട് യാർഡും പച്ചപ്പും നിറഞ്ഞ ഇന്റീരിയർ വിശേഷങ്ങൾ അറിയാം. ഓപൻ പ്ലാൻ, ഡബിൾ ഹൈറ്റ്, നാല് കിടപ്പുമുറികൾ, ഹോം തിയറ്റർ എന്നിങ്ങനെ കുറച്ച് ആവശ്യങ്ങളാണ് തിരുവനന്തപുരം കുറവങ്കോണത്തുള്ള ജോർജും ഭാര്യ മീനുവും... ചുമരിനു സംരക്ഷണം നൽകാനല്ല പുട്ടി! എല്ലാ ഭിത്തിയ്‌ക്കും പുട്ടി ഇടണോ? സംശയങ്ങൾക്കിതാ മറുപടി ഭിത്തിയെ മൃദുവാക്കാനാണ് പുട്ടി ഇടുന്നത്.സിമന്റ് പ്ലാസ്റ്ററിങ്ങിലെ ഫിനിഷിങ്ങിന്റെ പോരായ്മകൾ പരിഹരിക്കാൻ പുട്ടിക്കു കഴിയും. ഇത് ചുമരുകൾക്കു കൂടുതൽ... ഇനി ധൈര്യമായി വീട് വാടകയ്ക്ക് നൽകാം, ഉടമയ്ക്ക് പരിരക്ഷയുമായി പുതിയ നിയമം വരുന്നു പുതിയ ‘മാതൃകാ വാടക നിയമം’ നിലവിൽ വരുന്നതോടെ പേടി കൂടാതെ വീട് വാടകയ്ക്ക് നൽകാം. വാടകക്കാരൻ വീടൊഴിയാൻ കൂട്ടാക്കുന്നില്ല എങ്കിൽ വീട്ടുടമ കോടതിയിൽ...
തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്‍റെ ചുവടുവയ്പിന് ഊര്‍ജ്ജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി) ബഹു. കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. ഉന്നത പഠനത്തിന്‍റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുകയും വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂടെ പുരോഗതി ആര്‍ജ്ജിക്കുന്നതിനും ലക്ഷ്യമിട്ടാണ് മംഗലപുരം ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്. പുതിയ സാങ്കേതിക വിദ്യകളെയും മാറ്റങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാനത്തിന്‍റെ ദൃഢനിശ്ചയമാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്നും ഇത് ജനങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമീപകാലത്തെ കേരളത്തിന്‍റെ മികവുകളെ അഭിനന്ദിച്ച ഗവര്‍ണര്‍ ഉന്നത പഠനത്തിന്‍റെ ആഗോള ഹബ്ബായി മാറാന്‍ കേരളത്തിന് സാധിക്കുമെന്നും പറഞ്ഞു. വിജ്ഞാന സമ്പാദനം ജീവിതത്തിലെ ഏത് ഘട്ടത്തിലും ധൈര്യവും അറിവും സ്വീകാര്യതയും ഐക്യവും നല്‍കും. അജ്ഞതയുടെ പിടിയില്‍ നിന്ന് സ്വതന്ത്രരാക്കുകയും ചെയ്യും. അവസരങ്ങളുടെ ഈ പുതിയ ലോകത്ത് ശ്രദ്ധാപൂര്‍വ്വം ചുവടുവച്ച് വലിയ മേഖലകളിലേക്ക് എത്തിപ്പെടുകയാണ് വേണ്ടത്. നാലാം വ്യാവസായിക വിപ്ലവത്തിലെ മാറ്റങ്ങള്‍ പരമ്പരാഗത തൊഴില്‍, വ്യാപാര രീതികളെ തകര്‍ത്തേക്കും. കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ ഉന്നത പഠനത്തിന്‍റെ ആഗോള കേന്ദ്രമായി മാറാന്‍ പോകുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഡാറ്റാ അനലിറ്റിക്സ്, മറ്റ് ഡിജിറ്റല്‍ പരിവര്‍ത്തന കോഴ്സുകള്‍ എന്നിവയിലൂടെ അവസരങ്ങളുടെ വലിയ ലോകം സാധ്യമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍റ് ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അധ്യക്ഷ പ്രസംഗം നടത്തുന്നു. ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ വി. ശശി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സുമ വി, ജനപ്രതിനിധികളായ ശ്രീ എം. ജലീല്‍, ശ്രീ ഷഹീന്‍. എം.എ, ശ്രീമതി. ഖുറൈഷ ബീവി, ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ. എലിസബത്ത് ഷെര്‍ലി എന്നിവര്‍ വേദിയില്‍. രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നത് ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ ഡിജിറ്റല്‍ മികവ് കൈവരിക്കാനുള്ള ശ്രമത്തിലാണ് കേരളം. പുതിയ ലോകത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി സാങ്കേതികമായി കഴിവുള്ളവരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ആഗോള നിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് രൂപം കൊടുത്തിരിക്കുന്നത്. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങിനെ അഭിസംബോധന ചെയ്തത്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ യൂണിവേഴ്സിറ്റിയുടെ ഫലകം അനാച്ഛാദനം ചെയ്തു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കാമ്പസിന്‍റെ ഹ്രസ്വ വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിച്ചതിനു പിന്നാലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുന്നത് കേരളത്തിന്‍റെ വിജ്ഞാന രംഗത്തെ സംബന്ധിച്ച് അഭിമാനകരമാണെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പറഞ്ഞു. ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. വി. ശശി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. ശ്രീ. അടൂര്‍ പ്രകാശ് എംപി ഓഡിയോ സന്ദേശത്തിലൂടെ ആശംസയറിയിച്ചു. ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. മാധവന്‍ നമ്പ്യാര്‍ ഐ.എ.എസ് (റിട്ട.) സര്‍വകലാശാലയുടെ നയരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സുമ വി., ജനപ്രതിനിധികളായ ശ്രീ എം. ജലീല്‍, ശ്രീ ഷഹീന്‍. എം. എ, ശ്രീമതി. ഖുറൈഷബീവി എന്നിവര്‍ സംസാരിച്ചു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് സ്വാഗതവും ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടര്‍ ഡോ. എലിസബത്ത് ഷെര്‍ലി നന്ദിയും പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്മെന്‍റിലും ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ഉന്നത പഠനത്തിന്‍റെ ഒരു ഭാവി സ്ഥാപനം സൃഷ്ടിക്കുകയുമെന്ന കാഴ്ചപ്പാടോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കുന്നത്. ഡിജിറ്റല്‍ മേഖലയുടെ വിവിധ വശങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍വകലാശാലയെന്ന നിലയില്‍ കോഴ്സുകളും പ്രവര്‍ത്തനങ്ങളും വിജ്ഞാന സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനുള്ള സിദ്ധാന്തത്തെയും പ്രയോഗത്തെയും മുന്നോട്ടു കൊണ്ടുപോകും. പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി ഊര്‍ജ്ജസ്വലമായ അക്കാദമിക്, ഗവേഷണ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെയും വിദേശത്തെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും ശക്തമായ വ്യവസായ-അക്കാദമിക് ബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്. സര്‍ക്കാര്‍ സ്ഥാപിച്ച വിവരസാങ്കേതിക വിദ്യയിലെ മികവിന്‍റെ കേന്ദ്രമായ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് കേരളം (ഐ.ഐ.ഐ.ടി.എം.കെ) നവീകരിച്ചാണ് ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിച്ചിട്ടുള്ളത്. സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്‍റ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്‍റ് ലിബറല്‍ ആര്‍ട്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ വിജ്ഞാന സ്കൂളുകള്‍ ആരംഭിക്കും. ഓരോ സ്കൂളും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, ഹ്യൂമാനിറ്റീസ് എന്നിവയില്‍ മാസ്റ്റര്‍ ലെവല്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. രചന, പാഠ്യപദ്ധതി, മൂല്യനിര്‍ണയം എന്നിവയില്‍ സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കും. പ്രമുഖ അന്താരാഷ്ട്ര അക്കാദമിക്, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്ലോക്ക്ചെയിന്‍, എഐ ആന്‍ഡ് എംഎല്‍, സൈബര്‍ സെക്യൂരിറ്റി, ബിഗ്ഡാറ്റ അനലിറ്റിക്സ്, ബയോകമ്പ്യൂട്ടിംഗ്, ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. പതിവ് മാസ്റ്റര്‍, ഡോക്ടറല്‍ തലത്തിലുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമേ, നിരവധി ഹ്രസ്വകാല നൈപുണ്യ പരിപാടികളിലൂടെയും ദീര്‍ഘകാല ഡിപ്ലോമ പ്രോഗ്രാമുകളിലൂടെയും സംസ്ഥാനത്ത് നിലവിലുള്ള മാനവ വിഭവശേഷി പുനര്‍നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. 2021 ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓര്‍ഗനൈസേഷനും സര്‍വകലാശാല നേതൃത്വം നല്‍കും. ടെക്നോസിറ്റിയിലെ 10 ഏക്കര്‍ കാമ്പസില്‍ വ്യാപിച്ചുകിടക്കുന്ന സര്‍വകലാശാലയുടെ ആദ്യ ഘട്ടത്തില്‍ അക്കാദമിക്, ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവ പൂര്‍ത്തിയാക്കി. സര്‍വകലാശാല പൂര്‍ണതോതില്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍ 1,200 റെസിഡന്‍ഷ്യല്‍ സ്കോളേഴ്സിനുള്‍പ്പെടെ നിരവധി പഠിതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കും.
2j5i4dq68r5vl7q1rnkvg38e57 https-www-manoramaonline-com-web-stories-local-features web-stories 7q8q3741i6n4d4gpm7o17l2sbb https-www-manoramaonline-com-web-stories-local-features-2022 ഇളങ്കാവിലമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിങ്ങഭരണി ദിനത്തിൽ നടന്ന ആനയൂട്ടിന് എത്തിയത് 15 കരിവീരന്മാർ ഇരുത്തിയുള്ള പൂജകൾക്കായി വാഴപ്പള്ളി മഹാദേവനെയാണു തിരഞ്ഞെടുത്തത് . ദേശദേവതയുടെ പിറന്നാളായ ചിങ്ങഭരണി ദിനത്തിൽ ഇളങ്കാവിലമ്മ ഭക്തജനസംഘത്തിന്റെ നേതൃത്വത്തിലാണ് ഗജസംഗമവും ഗജസംഗമവും ആനയൂട്ടും നടത്തിയത്. ആനയൂട്ടിൽ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹവും തേടി ഗജരാജാക്കന്മാർ മടങ്ങുന്ന കാഴ്ചയ്ക്കു സാക്ഷികളാകാൻ ഒട്ടേറെപ്പേരെത്തി
ഇന്നലെ കാലത്തെ പത്തുമണിക്ക് ഒരു പാര്‍സി ഡോക്ടര്‍ ഒരു കത്തു ശ്രീരമണമഹര്‍ഷിയ്ക്കു കൊടുത്തു. ശ്രീഭഗവാന്‍ ആ കത്ത് ഒരു ഭക്തനെ കൊണ്ടു വായിപ്പിച്ചു. “പ്രശ്നവും, പ്രത്യുത്തരവും എല്ലാം താന്‍ തന്നെ എഴുതിയിരിക്കുന്നവല്ലൊ? ഇനി പറയാനെന്തുണ്ട്? ” എന്നരുളി. അത് വായിച്ചവര്‍ ഭഗവാനെ നോക്കി, “അസ്തി ഭാതിപ്രിയം എന്നെഴുതിരിക്കുന്നുവല്ലൊ; അര്‍ത്ഥമെന്താണ്?” എന്നു ചോദിച്ചു. “അസ്തി, എന്നാല്‍ സത്യമായുള്ളത്, ഭാതി എന്നാല്‍ പ്രകാശിക്കുന്നത്, “പ്രിയം” എന്നാല്‍ ആനന്ദസ്വരൂപമെന്നര്‍ത്ഥം; സത്ത്, ചിത്തം, ആനന്ദം തന്നെയാണ് അസ്തി, ഭാതി, പ്രിയം എന്നു പറയുന്നതും. എല്ലാം ഒന്നുതന്നെ. “‘ആത്മാവ് നാമരൂപമാകയാല്‍ ജ്ഞാനാതീതഭക്തിയാല്‍ ധ്യാനിക്കാമോ?’ എന്നുണ്ടല്ലോ ആ കത്തില്‍, അതെന്താണ്?” എന്നുചോദിച്ചു ആ ഭക്തന്‍ . ധ്യാനിക്കണമെങ്കില്‍ ദ്വൈത്വം ഏര്‍പ്പടേണമല്ലൊ. ധ്യാനിക്കുന്നവനെന്നും, ധ്യാനിക്കേണ്ടതെന്നും രണ്ടാകണ്ടേ? ‘ആത്മ’നാമരൂപരഹിതമെന്നത് സത്യം തന്നെ. നാമരൂപരഹിമായതിനെ ധ്യാനിക്കുന്നത് എങ്ങനെയാണ്? ജ്ഞാനാതീതഭക്തി എന്നാല്‍ , സാക്ഷിമാത്രമായ താനല്ലയോ? താനാണു കണ്ണു, ആ കണ്ണ് സര്‍വ്വത്ര നിറഞ്ഞിരിക്കുന്നു. ഒരേകണ്ണ്. പിന്നെ ധ്യാനിക്കേണ്ടതു ഏതിനെ? ധ്യാനിക്കുന്നവനാര്? സര്‍വ്വത്ര നിറഞ്ഞ ആ കണ്ണുതന്നെ അസ്തി, ഭാതി, പ്രിയം, സത്ത്, ചിത് ആനന്ദം പിന്നെയുമെന്തൊക്കയോ ആയിതീരുന്നു. എത്രയോ പേരുകള്‍ . ഉള്ള വസ്തു ഒന്നു (ഏകം) ഭഗവാന്‍ അരുളി.
അറുപത്തിയേഴുകാരനായ അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് 40 വര്‍ഷമായി സിനിമാരംഗത്തുണ്ട്. മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സ്പില്‍ബര്‍ഗിന്റെ സിനിമകള്‍ ഇതുവരെയായി 123 അക്കാദമി നോമിനേഷന്‍ നേടിയിട്ടുണ്ട്. കിട്ടിയ അക്കാദമി അവാര്‍ഡുകള്‍ 33. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ' ലിങ്കണ്‍ ' ( 2012 ) 85 ാം അക്കാദമി അവാര്‍ഡിന് 12 നോമിനേഷനാണ് നേടിയത്. പക്ഷേ, രണ്ട് അവാര്‍ഡുകളേ കിട്ടിയുള്ളു. മികച്ച നടനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ളതാണ് ഈ അവാര്‍ഡുകള്‍. ലിങ്കന്റെ വേഷമഭിനയിച്ച ഡാനിയല്‍ ഡെ ലെവിസാണ് മികച്ച നടന്‍. ആറരക്കോടി ഡോളര്‍ ചെലവില്‍ നിര്‍മിച്ച ' ലിങ്കണ്‍ ' സ്പില്‍ബര്‍ഗിന്റെ മറ്റേതൊരു ചിത്രവുംപോലെ പണം വാരിയെടുത്തു. 27.5 കോടി ഡോളറാണ് ഇതുവരെ കളക്ഷന്‍ കിട്ടിയത്. സ്പില്‍ബര്‍ഗ് രണ്ടു തവണ മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് ( 1993 ) , സേവിങ് പ്രൈവറ്റ് റിയാന്‍ ( 1998 ) എന്നിവയാണീ ചിത്രങ്ങള്‍. ജോസ്, ക്‌ളോസ് എന്‍കൗണ്ടേഴ്‌സ് ഓഫ് ദ തേഡ് കൈന്‍ഡ്, റെയ്‌ഡേഴ്‌സ് ഓഫ് ദ ലോസ്റ്റ് ആര്‍ക്, ഇ.ടി. എക്‌സ്ട്രാ ടെറെസ്ട്രിയല്‍, ജുറാസിക് പാര്‍ക്ക്, മ്യൂണിച്ച് എന്നിവയാണ് സ്പില്‍ബര്‍ഗിന്റെ മറ്റു പ്രധാന സിനിമകള്‍. ലിങ്കന്റെ ജീവിതം സിനിമയാക്കാന്‍ സ്പില്‍ബര്‍ഗ് ആലോചന തുടങ്ങിയത് 12 വര്‍ഷം മുമ്പാണ്. ചരിത്രപുരുഷനായ ലിങ്കനെ എങ്ങനെ സിനിമയില്‍ വീരാരാധനയില്‍ നിന്നൊഴിവാക്കാം എന്നതായിരുന്നു സ്പില്‍ബര്‍ഗിന്റെ ചിന്ത. അടിമസമ്പ്രദായം നിര്‍ത്തലാക്കി ചരിത്രം രചിച്ച അമേരിക്കന്‍ പ്രസിഡന്റ് എന്നതിനോടൊപ്പം ഭര്‍ത്താവും അച്ഛനുമായി ലിങ്കനെ കാണാനായിരുന്നു സ്പില്‍ബര്‍ഗിന്റെ ശ്രമം. ഇതൊരു കഠിനപ്രക്രിയയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വീട്ടിനകത്തും പുറത്തുമുള്ള ലിങ്കനെ ഒരേപോലെ പിന്തുടരുകയാണ് സ്പില്‍ബര്‍ഗ്. ഭരണതലത്തില്‍ തന്ത്രശാലിയായിരുന്ന ലിങ്കനെ വീട്ടിനകത്ത് പലപ്പോഴും നിസ്സഹായനെപ്പോലെയാണ് നമ്മള്‍ ഈ ചിത്രത്തില്‍ കാണുന്നത്. രാഷ്ട്രീയ, സാമൂഹികപ്രശ്‌നങ്ങളില്‍ കടുത്ത നിലപാടാണ് അദ്ദേഹം എടുക്കുന്നത്. ശക്തിയുക്തം വാദിച്ച് എതിരാളികളെ മുട്ടുകുത്തിക്കാനും അദ്ദേഹത്തിനു കഴിയും. ഇതേ ലിങ്കണ്‍ ഭാര്യക്കും മകനും മുമ്പില്‍ പലപ്പോഴും നിശ്ശബ്ദനായി മാറുന്നു. അവരുടെ രോഷത്തിനു മുന്നില്‍ വാക്കുകള്‍ കിട്ടാതെ അദ്ദേഹം വിരണ്ടുപോകുന്നു. ലിങ്കന്റെ പൂര്‍ണ ജീവചരിത്രമല്ല ഈ സിനിമയില്‍ രേഖപ്പെടുത്തുന്നത്. അമേരിക്കയുടെ 16 ാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തിലെ നാലുമാസം മാത്രമേ ചിത്രത്തില്‍ വരുന്നുള്ളൂ. സ്പില്‍ബര്‍ഗിന് അത്രയും മതി ആ മഹാപുരുഷന്റെ സജീവചിത്രം വരച്ചിടാന്‍. ചലച്ചിത്രകാരനെന്ന നിലയില്‍ താന്‍ നേടിയ അധീശത്വം ഈ സിനിമയിലും സ്പില്‍ബര്‍ഗ് അരക്കിട്ടുറപ്പിക്കുന്നു. 550 പേജ് വരുന്ന തിരക്കഥയിലെ 65 പേജിലാണ് സ്പില്‍ബര്‍ഗ് ശ്രദ്ധയൂന്നിയത്. അടിമത്തം തുടച്ചുനീക്കാനുള്ള 13 ാം ഭരണഘടനാഭേദഗതി പാസാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഈ 65 പേജിലെ പ്രതിപാദ്യം. ലിങ്കന്റെ ജീവിതത്തിലെ നിര്‍ണായക ദിനങ്ങളാണ് ഈ പേജുകളിലുള്ളത്. തനിക്ക് പറയാനുള്ളത് ആ കഥയാണെന്ന് സ്പില്‍ബര്‍ഗ് അടിവരയിട്ടുറപ്പിച്ചു.അതാണ് തന്റെ സിനിമ എന്നദ്ദേഹം പ്രഖ്യാപിച്ചു. ഡോറിസ് കേണ്‍സ് ഗുഡ്‌വിന്‍ എന്ന വനിത എഴുതിയ 'ടീം ഓഫ് റൈവല്‍സ് : ദ പൊളിറ്റിക്കല്‍ ജീനിയസ് ഓഫ് അബ്രഹാം ലിങ്കണ്‍ ' എന്ന ജീവചരിത്രത്തെ ആധാരമാക്കിയാണ് സ്പില്‍ബര്‍ഗ് ഈ സിനിമ ഒരുക്കിയത്. ഡോറിസിന്റെ പുസ്തകം ലിങ്കന്റെ ജീവിതകഥ മാത്രമല്ല പറയുന്നത്. കടുത്തൊരു പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ നയിക്കാന്‍ ലിങ്കണ്‍ തിരഞ്ഞെടുത്ത ടീമംഗങ്ങളെക്കൂടി ലിങ്കന്റെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് പുസ്തകം. പ്രമുഖരായ അഞ്ച് നേതാക്കളെയാണ് ഡോറിസ് പരിചയപ്പെടുത്തുന്നത്. അവരില്‍ നാലുപേരും 1860ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബഌക്കന്‍ നോമിനിയാകാന്‍ ലിങ്കനോട് മത്സരിച്ചവര്‍കൂടിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലിങ്കണ്‍ അവരെയെല്ലാം തന്റെ മന്ത്രിമാരാക്കി ഹൃദയവിശാലത തെളിയിച്ചു. കൂട്ടത്തില്‍ പ്രധാനിയായ വില്യം എച്ച്. സെവാര്‍ഡിനെയാണ് ലിങ്കണ്‍ സ്റ്റേറ്റ് സെക്രട്ടറിയാക്കിയത്. ജനങ്ങളെയും രാഷ്ട്രീയത്തെയും എങ്ങനെ ലിങ്കണ്‍ ഒരേപോലെ വിജയകരമായി കൈകാര്യം ചെയ്തു എന്നാണ് ഡോറിസിന്റെ പുസ്തകം വ്യക്തമാക്കുന്നത്. രാഷ്ട്രത്തലവന്‍, ടീം മാനേജര്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം ലിങ്കണ്‍ എപ്രകാരം തിളങ്ങി എന്ന് പുസ്തകം എടുത്തുകാട്ടുന്നു. 1865 ജനവരിയില്‍ തുടങ്ങുന്ന ' ലിങ്കണ്‍ ' എന്ന സിനിമ ഏപ്രില്‍ 15 ന് അവസാനിക്കുന്നു. ഈ നാലു മാസത്തിനിടയില്‍ എബ്രഹാം ലിങ്കണ്‍ എന്ന ഭരണാധികാരിയും കടുംബനാഥനും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ അതിശക്തനായി, മറ്റു ചിലപ്പോള്‍ ദുര്‍ബലനായി. 1865 ജനവരി. ലിങ്കണ്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടു മാസം കഴിഞ്ഞു. തെക്കും വടക്കും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം നാലാം വര്‍ഷത്തേക്ക് കടന്നിരിക്കുന്നു. ( ഏതാണ്ട് ആറു ലക്ഷം സൈനികര്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്). രണ്ട് നീഗ്രോ സൈനികരുമായി സംസാരിക്കുന്ന ലിങ്കനെയാണ് നമ്മളാദ്യം കാണുന്നത്. സഹിഷ്ണുതയോടെ, സൗമ്യനായി അദ്ദേഹം അവരുടെ പ്രശ്‌നങ്ങളും ആവലാതികളും കേള്‍ക്കുന്നു. പോരാട്ടത്തില്‍ മരിച്ചവരുടെ ത്യാഗം വെറുതെയാവില്ലെന്ന് തങ്ങള്‍ ഉറപ്പിക്കും എന്നു പ്രതിജ്ഞ ചെയ്യുന്നു ആ സൈനികര്‍. 50 കൊല്ലത്തിനുള്ളില്‍ ഒരു നീഗ്രോ കേണല്‍ ഉണ്ടായേക്കാം എന്നവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. നൂറു കൊല്ലത്തിനുള്ളില്‍ തങ്ങള്‍ക്ക് വോട്ടവകാശവും കിട്ടിയേക്കാം. സ്വാതന്ത്ര്യത്തിന്റെ നവോദയം കാണുമെന്ന ആത്മവിശ്വാസത്തോടെയാണവര്‍ യുദ്ധരംഗത്തേക്ക് തിരിച്ചുപോകുന്നത്. ലിങ്കന്റെ ജീവിതദൗത്യമാണ് സംവിധായകന്‍ ഈ രംഗത്തിലൂടെ ബോധ്യപ്പെടുത്തുന്നത്. അടിമത്തം തുടച്ചുനീക്കുമെന്ന് ഒന്നരവര്‍ഷം മുമ്പ് ലിങ്കണ്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. അതിന്റെ പേരിലാണ് തന്നെ അവര്‍ വീണ്ടും തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിനറിയാം. ആ വാഗ്ദാനം പാലിച്ചേ തീരൂ. 13 ാം ഭരണഘടനാ ഭേദഗതിയിലൂടെ അടിമവ്യാപാരം നിരോധിക്കണം. അതുവഴി യുദ്ധവും അവസാനിക്കുമെന്ന് ലിങ്കണ്‍ കണക്കുകൂട്ടുന്നു. തന്റെ വാഗ്ദാനം നിറവേറ്റാന്‍ കഠിനശ്രമം നടത്തുന്ന പ്രസിഡന്റിനെയാണ് പിന്നീട് നാം കാണുന്നത്. ഒടുവില്‍ ലക്ഷ്യം നേടിയെങ്കിലും സ്വന്തം ജീവനാണ് അദ്ദേഹത്തിന് ബലി കൊടുക്കേണ്ടി വന്നത്. 56 ാം വയസ്സില്‍, 1865 ഏപ്രില്‍ 15ന് ലിങ്കണ്‍ വെടിയേറ്റു മരിച്ചു. അമേരിക്കന്‍ ജനതക്കിടയിലും ലോകമെങ്ങും സമാധാനം നിലനില്‍ക്കട്ടെ എന്ന് പ്രത്യാശിക്കുന്ന ലിങ്കന്റെ പ്രസംഗം വീണ്ടും എടുത്തുകാണിച്ചാണ് സ്പില്‍ബര്‍ഗ് സിനിമ അവസാനിപ്പിക്കുന്നത്. മനുഷ്യന്റെ അന്തസ്സിന്റെ വിധികര്‍ത്താക്കളാണ് നമ്മള്‍ എന്ന് പാര്‍ട്ടിയിലുള്ള തന്റെ എതിരാളികളെ ഓര്‍മപ്പെടുത്തുന്നുണ്ട് ലിങ്കണ്‍. ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ മാത്രമല്ല ഇനി പിറക്കാനിരിക്കുന്ന ലക്ഷങ്ങളെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് പുതിയ നിയമത്തിന്റെ മഹത്തായ ലക്ഷ്യം എന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തുന്നു. ലിങ്കന്റെ സംഭവബഹുലമായ ജീവിതത്തില്‍ നിന്ന് വളരെ ചെറിയൊരു കാലയളവേ സ്പില്‍ബര്‍ഗ് തന്റെ സിനിമയിലേക്ക് എടുത്തിട്ടുള്ളൂ. എങ്കിലും, ലിങ്കന്റെ ബഹുമുഖ വ്യക്തിത്വം തിളക്കത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിര്‍ണായകഘട്ടങ്ങളില്‍ ഉറച്ച തീരുമാനമെടുക്കുകയും സഹപ്രവര്‍ത്തകരില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താവ് , യുദ്ധതന്ത്രങ്ങള്‍ മെനയുന്ന സൈനികത്തലവന്‍, മക്കളെ അതിരറ്റ് സ്‌നേഹിക്കുന്ന അച്ഛന്‍, ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ക്കു മുന്നില്‍ മൗനം എടുത്തണിയുന്ന ഭര്‍ത്താവ് എന്നീ നിലകളിലാണ് സംവിധായകന്‍ ലിങ്കനെ അവതരിപ്പിക്കുന്നത്. തോറ്റുപോകാനിടയുള്ള നിയമനിര്‍മാണത്തിലേക്ക് കടക്കരുതെന്ന് തുടക്കത്തില്‍ ഭാര്യ മേരി ടോഡ് ലിങ്കന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എങ്കിലും, അദ്ദേഹത്തെ സര്‍വാത്മനാ പിന്തുണച്ചിരുന്നു അവര്‍. ഒരു മകന്റെ മരണം മേരിയെ വല്ലാതെ ഉലച്ചിരുന്നു. ലിങ്കനെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താനും അവര്‍ മടിച്ചിരുന്നില്ല. മൂത്ത മകന്‍ റോബര്‍ട്ടിനെ സൈനികനാക്കാന്‍ ലിങ്കണ്‍ ശ്രമിക്കുന്നതായി മേരി ടോഡ് സംശയിച്ചിരുന്നു. സത്യത്തില്‍ റോബര്‍ട്ടാണ് സൈന്യത്തില്‍ ചേരാന്‍ വാശി പിടിക്കുന്നത്. അവനെ പിന്തിരിപ്പിക്കാനാണ് ലിങ്കണ്‍ ശ്രമിച്ചിരുന്നത്. സമപ്രായക്കാര്‍ സൈനികസേവനം നടത്തുമ്പോള്‍ താന്‍മാത്രം വിട്ടുനില്‍ക്കുന്നതില്‍ വിദ്യാര്‍ഥിയായ റോബര്‍ട്ടിന് കുറ്റബോധമുണ്ടായിരുന്നു. യുദ്ധരംഗത്ത് മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരുടെ മുറിച്ചുമാറ്റിയ കാലുകള്‍ ചെറുവണ്ടിയില്‍ നിറച്ച് പുറത്തുകൊണ്ടുപോയി തള്ളുന്ന ദൃശ്യം റോബര്‍ട്ടിനെ ഞെട്ടിച്ചു. (യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ഈ രംഗം നമ്മളെയും നടുക്കും ). പിതാവിനെ ധിക്കരിച്ച് അവന്‍ സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുന്നത് ഇവിടെവെച്ചാണ്. അവസാനദൃശ്യങ്ങളില്‍ ആഹഌദവതിയായ മേരി ടോഡിനെയാണ് നമ്മള്‍ കാണുന്നത്. ലിങ്കന്റെ സന്തോഷം കെടുത്തിയതില്‍ അവര്‍ സ്വയം കുറ്റപ്പെടുത്തുന്നുണ്ട് അപ്പോള്‍. നമ്മള്‍ ഏറെ ദു:ഖം സഹിച്ചു. ഇനി സന്തോഷിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു ലിങ്കന്റെ മറുപടി. ജറുസലേം നഗരം കാണാന്‍ ലിങ്കണ്‍ ആഗ്രഹിച്ചിരുന്നു. ദാവീദും സോളമനും നടന്നുപോയ ജറുസലേം വീഥികളിലൂടെ നടക്കണമെന്ന് അദ്ദേഹം ഭാര്യയോട് പറയുന്നുണ്ട്. ആ ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം വിട പറഞ്ഞത്. ജനങ്ങളിലും ജനപ്രതിനിധികളിലുമുള്ള ദൃഢവിശ്വാസവും രാഷ്ട്രത്തെ ഒരുമിച്ചുനിര്‍ത്താനുള്ള അഭിവാഞ്ഛയും അടിമജീവിതം നയിക്കുന്നവരോടുള്ള സഹാനുഭതിയുമൊക്കെ എടുത്തുകാട്ടി എബ്രഹാം ലിങ്കനെ ഉത്തമനായ ഭരണത്തലവന്റെ ഉന്നതപീഠത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സ്പില്‍ബര്‍ഗ് വിജയിക്കുന്നു. ഭരണഘടനാഭേദഗതി വോട്ടിനിടുന്ന ദിവസം ജനപ്രതിനിധിസഭയിലുണ്ടാകുന്ന പിരിമുറുക്കം പ്രേക്ഷകനിലേക്കും ശക്തമായി പകരുന്നുണ്ട് സംവിധായകന്‍. ഈ സിനിമക്കെതിരെ പറയാവുന്ന ഏക ന്യൂനത സംഭാഷണങ്ങളുടെ ആധിക്യമാണ്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യ 2-0ന് പിന്നിലാണ്. ബൗളര്‍മാരുടെ കൃത്യതയില്ലാത്ത പ്രകടനമാണ് രണ്ട് മത്സരത്തിലും ഇന്ത്യയ്ക്ക് വിനയായത്. ആദ്യ മത്സരത്തില്‍ പ്രോട്ടീസിനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന റണ്‍സ് നേടിയിട്ടും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. രണ്ടാം മത്സരത്തില്‍ ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ നിറംമങ്ങിയപ്പോള്‍ ഇന്ത്യയുടെ പാരാജയം വേഗത്തിലായി. രണ്ട് മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരുപോലെ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത് ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ്. Also Read Also Read ഇത്തവണ ഏറ്റവും കിടിലന്‍ ടീം അര്‍ജന്റീനയാണ്; മെസിപ്പടയെ പുകഴ്ത്തി റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ആദ്യമത്സരത്തില്‍ പത്തിലധികം എക്കോണമിയില്‍ റണ്‍ വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ആദ്യ കളിയിലെ എല്ലാ പാപഭാരവും കഴുകിക്കളയുന്നതായിരുന്നു ഭുവിയുടെ പ്രകടനം. നാല് ഓവറില്‍ നിന്നും 3.25 എക്കോണമിയില്‍ 13 റണ്‍ വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലെ നാല് വിക്കറ്റ് നേട്ടത്തോടെ ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ആര്‍. അശ്വിനെ മറികടന്ന് മൂന്നാമതെത്താനും ഭുവിക്കായി. എന്നാലിപ്പോള്‍, മറ്റൊരു നേട്ടത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബൗളര്‍ എന്ന ബ്രാവോയുടെയും ക്രിസ് ജോര്‍ദന്റെയും റെക്കോഡിനടുത്താണ് താരം എത്തിയിരിക്കുന്നത്. Also Read Also Read ഞങ്ങള്‍ക്കുപോലുമില്ലായിരുന്നു, ലോകത്ത് മറ്റൊരു ക്രിക്കറ്റ് ടീമിനും അവകാശപ്പെടാനില്ലാത്തതാണ് അവര്‍ക്ക് സ്വന്തമായുള്ളത്; ആര്‍.സി.ബിയെ പുകഴ്ത്തി മുന്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം 13 വിക്കറ്റാണ് താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് കൂടി സ്വന്തമാക്കിയാല്‍ ബ്രാവോയേയും ജോര്‍ദാനേയും ഒരുമിച്ച് മറികടക്കാനും താരത്തിനാവും. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മൂന്ന് മത്സരം ശേഷിക്കെ ഭുവി റെക്കോഡ് സ്വന്തമാക്കും എന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇതിന് പുറമെ പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് താരം സാമുവല്‍ ബദ്രിയുടെ റെക്കോഡിനൊപ്പവും താരമെത്തി. 33 വിക്കറ്റാണ് പവര്‍പ്ലേയില്‍ നിന്ന് മാത്രം ഭുവി സ്വന്തമാക്കിയത്. Also Read Also Read ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ വിരാട് കോഹ്‌ലിയെ ഇംപ്രസ് ചെയ്താല്‍ മതി: ആര്‍.സി.ബി യുവതാരം അതേസമയം, പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. വിശാഖിലെ വൈ.എസ്.ആര്‍ എ.സി.എ വി.ഡി.സി.എ ഗ്രൗണ്ടിലാണ് മത്സരം.
രണ്ടായിരത്തി പതിനറിൽ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് ഒരു താരമാണ് രസ്ന പവിത്രൻ. മലയാളം തമിഴ് തുടങ്ങി ഒട്ടേറെ ചലച്ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെയാണ് തന്നെ അഭിനയം ഇതുകൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ താരം കരസ്ഥമാക്കിയത്. ഊഴം എന്ന സിനിമയിലൂടെയാണ് താര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്. താരം ആദ്യമായി അഭിനയിച്ച ചിത്രവും ഊഴം തന്നെ ആയിരുന്നു. തന്റെ അഭിനയത്തിലൂടെയും ഏതിലൂടെ താരം ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിരുന്നു. തുടക്കം മുതൽ തന്നെ താരം തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു. താര ത്തിന്റെ ആദ്യ സിനിമ തന്നെ വൻവിജയം ആയതുകൊണ്ട് താരത്തിന് പിന്നീട് ഒട്ടേറെ സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. പിന്നീടിങ്ങോട്ട് മിക്ക സിനിമകളിലും താരം പ്രധാനവേഷം ആയി തന്നെയാണ് എത്തിയത്. ജോമോന്റെ സുവിശേഷങ്ങൾ ആമി എന്നീ രണ്ട് ചിത്രങ്ങളിലും താരം കേന്ദ്രകഥാപാത്രമായി തന്നെയാണ് എത്തിയത്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിരുന്നു. താഴത്തെ അഭിനയമികവ് കൊണ്ട് നിറഞ്ഞ് കൈയ്യോടെ കൂടിയാണ് താരത്തിന്റെ ഓരോ സിനിമകളും ആരാധകർ ഏറ്റെടുക്കുന്നത്. താരമിപ്പോൾ മലയാളചലച്ചിത്രത്തിലും തമിഴ് സിനിമാരംഗത്ത് ഒരുപോലെ തന്നെ വെട്ടി തിളങ്ങി നിൽക്കുകയാണ്. താരത്തിന് ഒരു പ്രണയവിവാഹമായിരുന്നു തന്റെ പ്രണയസാഫല്യം ആണ് ഇപ്പോൾ പൂവണിഞ്ഞ ഇരിക്കുന്നത് താരത്തിന് ജീവിതപങ്കാളി ദാലിൽ സുകുമാരനാണ്. ചലച്ചിത്രരംഗത്ത് എന്നതുപോലെതന്നെ സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം നിരന്തര ആരാധകരുമായി സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കിടാറുണ്ട്. തരത്തിന്റെ വിവിധ തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന് പുതിയ ഫോട്ടോഷൂട്ടുകൾ കണ്ടു കണ്ണൻ തള്ളിയിരിക്കുകയാണ് ആരാധകർ. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ചിത്രങ്ങളിലാണ് താരമിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി നിൽക്കുന്നത്. താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളുടെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
മനുഷ്യരെ ഭൂമിയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത് അവരില്‍ ആരാണ് നന്മയില്‍ മുന്നേറുകയും തിന്മയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുകയെന്ന് പരീക്ഷിക്കുവാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.” (76:2,3) ”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.” (67:2) തിന്മയില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുകയും നന്മയിലേക്ക് മുന്നേറുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് മുസ്‌ലിംകള്‍. സ്വര്‍ഗം സമ്മാനമായി കൊടുക്കുമെന്ന് അല്ലാഹുവിനാല്‍ വാഗ്ദാനം ചെയ്യപ്പെട്ടവരെ അല്ലാഹു പരീക്ഷിക്കുമെന്നും അവയില്‍ ക്ഷമ കൈവിടാതെ ഉറച്ചു നില്‍ക്കുകയും ദൈവമാര്‍ഗത്തില്‍ അചഞ്ചലമായി നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കാണ് ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാവുകയെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.” (2:155,156) തങ്ങളുടെ ചുറ്റുപാടുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കുന്നവരാണ് പ്രബോധകന്‍മാര്‍. പ്രവാചകന്മാരുടെ പാത പിന്‍തുടര്‍ന്നുകൊണ്ട് സഹജീവികളെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ പരിശ്രമിക്കുകയെന്ന കടമ നിര്‍വഹിക്കുന്നവരാണവര്‍. സത്യമത പ്രബോധനത്തിനു വേണ്ടി അല്ലാഹു തെരഞ്ഞെടുത്തയച്ച പ്രവാചകന്മാര്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പിഞ്ചു പൈതലിനെയും മാതാവിനെയും മരുഭൂമിയില്‍ തനിച്ചാക്കിപ്പോരുവാനുള്ള കല്‍പന ശിരസാവഹിച്ച ഇബ്‌റാഹീം നബി(അ)യും രോഗങ്ങളും ദുരിത ങ്ങളും നല്‍കിയ ത്രീവവേദനയാല്‍ പ്രായാസപ്പെടുമ്പോഴും അല്ലാഹുവിന്റെ കാരുണ്യത്തെയും അനുഗ്രഹങ്ങളെയും അനുസ്മരിച്ച അയ്യൂബ്നബി(അ)യും യജമാനത്തിയുടെ ലൈംഗികാഭിനിവേശത്തിനുവഴങ്ങാതെ വിശുദ്ധിപാലിച്ച യൂസ്ഫ് നബി(അ)യുമെല്ലാം അല്ലാഹുവിന്റെ ത്രീവമായ പരീക്ഷണങ്ങളെ അതിജീവിച്ച മഹാപ്രവാചകന്മാരാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കുന്നു. മണ്ണില്‍ കുഴിച്ചിട്ട് ശിരസ്സു മുതല്‍ ഈര്‍ച്ചവാളുകൊണ്ട് നടുവെ ഛേദിക്കപ്പെട്ടവരും ഇരുമ്പു ചീര്‍പ്പുകൊണ്ട് ശരീരത്തിലെ മാംസം വാര്‍ന്നെടുക്കപ്പെട്ടവരും പൂര്‍വ്വകാല പ്രവാചകന്‍മാരുടെ അനുയായികളിലുണ്ടായിരുന്നുവെന്ന് പ്രവാചകന്‍(സ)പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇങ്ങനെ പരീക്ഷിക്കപ്പെടു മ്പോഴും അല്ലാഹുവിനെ തള്ളിപ്പറയുകയോ തങ്ങള്‍ക്ക് മേല്‍ വന്ന് ഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അവനെ കുറ്റപ്പെടുത്തുകയോ ചെയ്യാതെ ക്ഷമിച്ച അവരില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും പരീക്ഷണങ്ങളെ ക്ഷമയോടെ തരണം ചെയ്യണമെന്നും ഖുര്‍ആന്‍ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നു. ”അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്.” (2:214) പരീക്ഷണങ്ങള്‍ പലതരമുണ്ട് അത് ശാരീരികമോ മാനസികമോ ആയ പീഡനങ്ങളാവാം; ധനനഷ്ടമോ സന്താനനഷ്ടമോ ആകാം; ദുരിതങ്ങളും രോഗങ്ങളും പ്രായസങ്ങളുമാകാം; ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമാകാം. എന്തു തന്നെയാണെങ്കിലും അതെല്ലാം അല്ലാഹുവി ന്റെ അലംഘനീയമായ വ്യവസ്ഥയുടെ ഭാഗമാണെന്നു തിരിച്ചറിയുകയും അവനില്‍ കാര്യങ്ങളെല്ലാം ഭരമേല്‍പ്പിക്കുകയും താന്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ ആത്യന്തികമായി നന്‍മയാക്കിത്തീര്‍ക്കുവാന്‍ സര്‍വ്വശക്തനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവനാകണം വിശ്വാസി. അതല്ലാതെ, പരീക്ഷണങ്ങളില്‍ പകച്ചു പോവുകയും ദൈവകാരുണ്യത്തില്‍ നിരാശനായിത്തീരുകയും കര്‍മങ്ങളോടെല്ലാം വിമുഖത കാണിക്കുകയും ചെയ്യന്നവനായിത്തീരുവാനാണ് ഒരാള്‍ സന്നദ്ധനാവുന്നതെങ്കില്‍ അയാള്‍ പരാജയപ്പെടുന്നുവെന്നര്‍ഥം. പരാജയപ്പെടുന്നവരുടെ പട്ടികയിലായിക്കൂടാ പ്രാബോധകന്മാരുടെ സ്ഥാനം. ഏത് പരീക്ഷണങ്ങളെയും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് നേരിടുവാന്‍ അവര്‍ക്ക് കഴിയണം. ഭൗതികമായ പ്രയാസങ്ങളെയും പ്രശ്‌നങ്ങളെയും സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവര്‍ പോലും വ്യാജ ആരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും മുന്നില്‍ അടിപതറിപ്പോകാറുണ്ട്. മാനസികമായി പീഡിപ്പിക്കപ്പെടാത്ത പ്രവാചകന്മാര്‍ ആരാണുള്ളത്? പ്രാവാചകപാത പിന്‍പറ്റി പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അത്തരം രംഗങ്ങളില്‍ ആരോപണങ്ങള്‍ക്ക് പ്രത്യാരോപണങ്ങളും തെറിവിളികള്‍ക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയും നല്‍കുന്നവരായിരുന്നില്ല പ്രാവാചകന്മാര്‍. തങ്ങളെ പീഡിപ്പിച്ചവര്‍ക്കു കൂടി സന്‍മാര്‍ഗം കാണിച്ചു കൊടുക്കണമേയെന്നായി രുന്നു അവരുടെ പ്രാര്‍ഥന. അവരില്‍ മാതൃക കണ്ടെത്തുന്നവര്‍ക്കും ചെയ്യാനുള്ളത് പ്രസ്തുത പ്രാര്‍ഥന തന്നെയാണ്. എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവില്‍ കാര്യങ്ങളെല്ലാം ഭരേമേല്‍പ്പിക്കുന്നവര്‍ പിന്നെ എന്തിനെ ഭയപ്പെടാനാണ്. ”അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്‍പ്പിക്കുന്നവര്‍ ഭരമേല്‍പ്പിക്കേണ്ടത്.” (12:67)
പ്രത്യേക പ്രക്രിയ കൈകാര്യം ചെയ്യുന്നതിലൂടെ 100% കോട്ടൺ നെയ്തെടുത്താണ് ഈ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്, കാർഡിംഗ് നടപടിക്രമത്തിലൂടെ മാലിന്യങ്ങളില്ലാതെ. മൃദുവായ, വഴക്കമുള്ള, ലൈനിംഗ് അല്ലാത്ത, പ്രകോപിപ്പിക്കാത്ത ആശുപത്രികളിലെ ശസ്ത്രക്രിയാ പ്രവർത്തനങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു .ഇവ മെഡിക്കൽ, വ്യക്തിഗത പരിചരണ ഉപയോഗത്തിന് ആരോഗ്യകരവും സുരക്ഷിതവുമായ ഉൽപ്പന്നങ്ങളാണ്. ETO വന്ധ്യംകരണത്തിനും ഒറ്റ ഉപയോഗത്തിനും. ഉൽപ്പന്നത്തിന്റെ ആയുസ്സ് 5 വർഷമാണ്. ഉദ്ദേശിക്കുന്ന ഉപയോഗത്തിന്: ശുചീകരണം, ഹെമോസ്റ്റാസിസ്, രക്തം ആഗിരണം ചെയ്യൽ, ശസ്ത്രക്രിയ ആക്രമണാത്മക പ്രവർത്തനത്തിൽ മുറിവിൽ നിന്ന് പുറംതള്ളൽ എന്നിവയ്ക്കായി എക്സ്-റേ ഉള്ള അണുവിമുക്തമായ നെയ്തെടുത്ത കൈലേസിൻറെ ഉദ്ദേശ്യമാണ്.
മതപരമായ അറിവ് നേടുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത സവിശേഷരായ മഹതികൾ ഇസ് ലാമിക ചരിത്രത്തിൽ, കഴിഞ്ഞു പോയിട്ടുണ്ട്. സ്വഹാബത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ പത്നിമാർ അടക്കം ഒരുപാട് സ്വഹാബീ വനിതകൾ, നബിയിൽ നിന്ന് ഹദീസുകൾ പഠിക്കുകയും മുസ് ലിങ്ങളെ പഠിപ്പിക്കുകയും ഹദീസുകൾ രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹഫ്സ്വ ബിൻത് സീരീൻ അടക്കം താബിഈങ്ങളിലും എണ്ണപ്പെട്ട പണ്ഡിതകൾ കഴിഞ്ഞു പോയിട്ടുണ്ട്. ഇമാം ഷൌകാനി ഹദീസ് പണ്ഡിതകളായ മഹതികളെ പുകഴ്ത്തിക്കൊണ്ട് പറയുന്നു "ഒരു സ്ത്രീയിൽ നിന്ന് വന്നു എന്നതിന്റെ പേരിൽ ഉലമാക്കളാരെങ്കിലും, അവരുടെ ഹദീസുകൾ തള്ളിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എത്രയെത്ര ഹദീസുകളാണ് സ്വഹാബാ വനിതകളിൽ നിന്ന് മുസ്‌ലിം ഉമ്മത്ത്‌ ഏറ്റു വാങ്ങിയത് !" നൈലുൽ ഔത്വാർ - പേജു 22. ഉമ്മു മുഹമ്മദ്‌ സയ്യിദ ബിൻത് മൂസാ എന്ന മഹതിയെ കാണാൻ കഴിയാത്തതിൽ ഇമാം ദഹബി ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ ജീവ ചരിത്രം രേഖപ്പെടുതിയെടത്ത് അദ്ദേഹം പറയുന്നു. " അവരുമായി സന്ധിക്കാൻ വേണ്ടി ഞാൻ പുറപ്പെട്ടു. വഴി മദ്ധ്യേ, ഹിജ്റ 695 റജബ് മാസത്തിൽ ഞാൻ ഫലസ്ത്വീനിൽ ആയിരിക്കെ അവർ മരണപ്പെട്ടു." അദ്ദേഹം തുടരുന്നു " അവരെ കാണാൻ ഞാൻ ആഗ്രഹിച്ചു. അവർ ജീവിച്ചിരിപ്പുണ്ട് എന്ന ധാരണയിൽ ഈജിപ്തിലേക്ക് ഞാൻ യാത്ര പുറപ്പെട്ടു. അവിടെയെത്തിയെങ്കിലും ഞാൻ വാദീ ഫഹ് മയിൽ ആയിരിക്കെ പത്തു ദിവസം മുമ്പ്, വെള്ളിയാഴ്ച റജബ് 6-നു അവർ മരണപ്പെട്ട വിവരം ഞാനറിഞ്ഞു." മറ്റൊന്ന്, "അമീറുൽ മുഉമിനീൻ" എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയ, സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇബ്നു ഹജറുൽ അസ്ഖലാനീ റഹിമഹുള്ളായുടെ കുടുംബമാണ്. സ്വന്തം ഭാര്യമാരേയും പെണ്‍മക്കളേയും അദ്ദേഹം മഹത്തായ ഹദീസ് വിജ്ഞാനത്തിന്റെ അനന്തരാവകാശികളാക്കിയെന്നത് ആരേയും അസൂയപ്പെടുത്തുന്ന ചരിത്ര സത്യം! ഇബ്നു ഹജറിന്റെ സഹോദരി, സിത്തുറകബ് അൽ അസ്ഖലാനിയ്യ - അതീവ ബുദ്ധിമതിയും പണ്ഡിതയും ഹദീസ് രിവായത് ഉള്ളവരുമായിരുന്നു. ഇബ്നു ഹജർ അവരെക്കുറിച്ച് പറയുന്നു. " എന്റെ ഉമ്മക്ക് ശേഷമുള്ള ഉമ്മയായിരുന്നു എനിക്കവർ" ഈജിപ്ത്, മക്ക, ബഅലബക്, ഡമാസ്കസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അവരുടെ ഗുരുക്കന്മാരെക്കുറിച്ചും അവരുടെ ഇജാസത്തിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. " അവർ ആഴത്തിൽ പഠിക്കുകയും മത വിജ്ഞാനത്തിൽ നൈപുണ്യം സിദ്ധിക്കുകയും എനിക്ക് നല്ല ഒരു സ്വാധീനം ആവുകയും ചെയ്തു." സഖാവി പറയുന്നു: അവർക്ക് മോസ് എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. അവർ അമ്മാവനായ ഇബ്നു ഹജറിൽ നിന്ന് ഹദീസ് സ്വീകരിക്കുകയും, അവരിൽ നിന്ന് സഖാവി സ്വീകരിക്കുകയും ചെയ്തു. ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ അവർ മരണപ്പെടുകയും അദ്ദേഹം ജനാസ നമസ്കരിക്കുകയും ചെയ്തു. ഭാഗം 2 ഇമാം ഇബ്നു ഹജറിന്റെ വീട്, ഇൽമിന്റെയും ഹദീസിന്റെയും വീടായിരുന്നു. അദ്ധേഹത്തിന് ഖാത്തുൻ എന്ന് പേരുള്ള ഒരു പുത്രിയുണ്ടായിരുന്നു. അവരെയദ്ദേഹം ഇബ്നുൽ ഖത്വീബിൽ നിന്ന് എഴുത്തും വായനയും പഠിപ്പിച്ചു. തന്റെ ഗുരുനാഥന്മാരായ ഇറാഖീ, ഹൈതമീ തുടങ്ങിവരിൽ നിന്ന് അദ്ദേഹം അവരെ കേൾപ്പിച്ചു. യൂസുഫ് ബിന് ഷാഹീൻ എന്ന തന്റെ മകനെ, അവർ പിതാവിന്റെ ഗ്രന്ഥങ്ങൾ പഠിപ്പിക്കുകയും, അദ്ദേഹം അവ പകർത്തുകയും പഠിക്കുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്തു. അദ്ധേഹത്തിന്റെ മറ്റു പെണ്‍മക്കളായ, ഫർഹ, ഫാത്വിമ, ആലിയ, റാബിഅ തുടങ്ങിയവർക്കും ഇബ്നു ഹജർ തന്നെ ഇജാസതു നൽകിയിട്ടുണ്ട്. റാബിഅയെ മക്കയിൽ വെച്ച് മറാഗിയിൽ നിന്ന് കേൾപ്പിക്കുകയും, ശാമുകാരും ഈജിപ്തുകാരുമായ ഒരുപാട് പേർ അവർക്ക് ഇജാസതു നൽകുകയും ചെയ്തിട്ടുണ്ട്. ഇബ്നു ഹജറിന്റെ മക്കളെല്ലാം തന്നെ, അക്കാലത്ത് ഉണ്ടായ ഒരു പകർച്ചവ്യാധി കാരണമായി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോയതിനാൽ, ഇമാം ഇബ്നു ഹജറോ, അവരുടെ പത്നിയോ രിവായത് ചെയ്ത പോലെ ഹദീസുകൾ രിവായത് ചെയ്തു പ്രശസ്തരായില്ലായെന്നതാണ് വസ്തുത. എങ്കിൽ പോലും, ഇമാം ഇബ്നു ഹജർ വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ വ്യാപൃതനായിരുന്നിട്ടും, സ്വന്തം കുടുംബത്തെയും കുട്ടികളെയും ദീനും സുന്നത്തും പഠിപ്പിക്കുന്നതിൽ അശ്രദ്ധനായില്ല എന്ന കാര്യം ഇവിടെ പ്രത്യേകം ഓർക്കുക. അദ്ധേഹത്തിന്റെ ഭാര്യ, ന്യായാധിപനായിരുന്ന കരീമുദ്ധീൻ അബ്ദുൽ കരീമിന്റെ മകളായ ഉൻസ്, ഇബ്നു ഹജർ, തന്റെ ശൈഖ് ആയ അബ്ദുൽ കരീം ഇറാഖിയിൽ നിന്ന് കേൾപ്പിക്കുകയും, ഷാമുകാരും മക്കക്കാരും ഈജിപ്തുകാരുമായ ഷൈഖുമാരെ വിളിച്ചു വരുത്തി ഭാര്യക്ക് അവരിൽ നിന്ന് അദ്ദേഹം ഇജാസത് നൽകി . അങ്ങിനെ ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ അവർ ഹദീസുകൾ രിവായത് ചെയ്യുന്നതിൽ നൈപുണ്യം നേടി. അദ്ദേഹം " നീയിപ്പോൾ ഒരു ശൈഖ ആയിട്ടുണ്ട്‌ " എന്ന് തമാശ രൂപേണ അവരോടു പറയാറുണ്ടായിരുന്നുവെങ്കിലും അത് അവാസ്തവമായിരുന്നില്ല. ! അദ്ദേഹം അവരെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്തു. അവർ തിരിച്ചും. ഉൻസ്, ഇബ്നു ഹജറിന്റെ സാന്നിധ്യത്തിൽ തന്നെ, ഹദീസുകൾ രിവായത് ചെയ്യുകയും ജനനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. സമാദരണീയരായ പലരും അവരെ ഹദീസുകൾ ചൊല്ലിക്കേൾപ്പിച്ചു. സഖാവി, അവരിൽ നിന്ന് നാൽപതു ഹദീസുകൾ, നാൽപതു ഷൈഖുമാരിൽ നിന്ന് ഉദ്ധരിക്കുകയും, ഇബ്നു ഹജറിന്റെ സാന്നിധ്യത്തിൽ അവർക്ക് ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു. അല്ലാമ ഇബ്റാഹീം ബിന് ഖദർ, 'സ്വഹീഹുൽ ബുഖാരി' അവരെ ചൊല്ലിക്കേൾപ്പിച്ചു. ഇതും ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ, അദ്ധേഹത്തിന്റെ സാന്നിധ്യത്തിൽ! അല്ലാമ ഇബ്റാഹീം മരണപ്പെട്ടപ്പോൾ, സ്വന്തം പൌത്രൻ യൂസുഫു ബിന് ശാഹീനും അവരെ കേൾപിച്ചു. വലില്ലാഹിൽ ഹംദു വൽ മിന്ന !! എവിടെ ഇമാം ഇബ്നു ഹജർ ? എവിടെ അദ്ധേഹത്തിന്റെ അനന്തരാവകാശികൾ? എവിടെ അവർക്ക് ജന്മം നൽകിയ അനുഗ്രഹീത വനിതകൾ? رحم الله الإمام ابن حجر العسقلاني وعائلته رحمة واسعة ഭാഗം 3 പുരുഷന്മാരെപ്പോലെത്തന്നെ, ശറഇയ്യായ ഇൽമും സുന്നത്തും, അന്വേഷിക്കുകയും കരസ്ഥമാക്കുകയും ചെയ്യുന്നതിൽ സലഫുകളായ സ്ത്രീകൾ മുൻപന്തിയിലായിരുന്നു. അബുബക്കർ അൽ കാസാനിയുടെ ജീവചരിത്രത്തിൽ അബുബക്കർ സമർഖന്തിയുടെ പണ്ഡിതയായ മകളുമായി ഉള്ള അദ്ധേഹത്തിന്റെ വിവാഹത്തെക്കുറിച്ച് പറയുന്നു. സമർഖന്തിയുടെ ഗ്രന്ഥമായ തുഹഫ അടക്കം മുഴുവൻ ഗ്രന്ഥങ്ങളും കാസാനി പഠിക്കുകയും വ്യുൽപത്തി നേടുകയും ചെയ്തു. പിതാവിന്റെ ഗ്രന്ഥമായ തുഹ് ഫ മനപാഠമാക്കിയ,അതീവ സുന്ദരിയായ മകൾ ഫാത്വിമയെ, റോമൻ നാടുകളിലെ പല രാജാക്കന്മാരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും പിതാവ് അതിന് തയ്യാറായില്ല. ആ സമയത്താണ് കാസാനി അവിടെ വരുന്നതും സമർഖന്തിയിൽ നിന്ന് പഠിക്കുന്നതും. പിന്നീട് അദ്ധേഹത്തിന്റെ തുഹ് ഫ കക് കാസാനി ഒരു ശറഹു എഴുതി. ഇത് വായിച്ചു കേട്ട സമർഖന്തി അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും, പ്രസ്തുത ശറഹു മഹ്ർ ആയി നിശ്ചയിച്ചു മകളെ കാസാനിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഇത് കാരണമായി, അക്കാലത്ത് " അദ്ധേഹത്തിന്റെ തുഹ് ഫ ശറഹു ചെയ്യുകയും അദ്ധേഹത്തിന്റെ മകളെ കെട്ടുകയും ചെയ്തു" വെന്ന് ആളുകൾ പറയാറുണ്ടായിരുന്നുവെന്നു ചരിത്രം. "സ്വനാഇഉൽ ബദാഇഉ" എന്ന ഗ്രന്ഥം രചിച്ചത് കാസാനിയും ഭാര്യ ഫാത്വിമയും ചേർന്നാണ്. ഭാഗം 4 പ്രസിദ്ധ താബിഈ വര്യൻ സഈദു ബിനുൽ മുസയ്യബ് റഹിമഹുള്ളായുടെ മകൾ വലിയ പണ്ഡിതയായിരുന്നു. തന്റെ പിതാവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന അവരുടെ ഭർത്താവ്, ഒരു ദിവസം രാവിലെ ഭർത്താവ് പുറത്തു പോകാനായി ഒരുങ്ങിയപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഭാര്യ ചോദിച്ചു. ഇല്മ് പഠിക്കാൻ സയീദ്‌ ബിൻ മുസയ്യബിന്റെ മജ് ലിസിലേക്ക് പോവുകയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ, ഭാര്യ പറഞ്ഞു. "എങ്കിൽ ഇവിടെയിരിക്കുക, സയീദിന്റെ പക്കലുള്ള ഇൽമു ഞാൻ പഠിപ്പിച്ചു തരാം." ഇമാം മാലികിനു ഒരാൾ തന്റെ " മുവത്വ" വായിച്ചു കൊടുത്തു കൊണ്ടിരിക്കെ അക്ഷരപ്പിശക് സംഭവിച്ചു. ഒന്നിലധികം തവണ ഇതാവർത്തിച്ചപ്പോൾ, അകത്തു നിന്ന് ഇമാം മാലികിന്റെ മകൾ അക്ഷര സ് ഫുടത ഇല്ലാത്ത കാരണത്താൽ 'ഇയാളെ പറഞ്ഞു വിടാൻ സമയമായി' എന്ന് സൂ ചിപ്പിച്ചു കൊണ്ട് വാതിലിൽ തട്ടി. ഉടനെ ഇമാം മാലിക് അയാളോട് അക്ഷരശുദ്ധി വരുത്താൻ ഉപദേശിച്ചു കൊണ്ട് പറഞ്ഞു വിട്ടു. ഇമാം സുഹ് രീ, ഇമാം മാലിക്, ഇമാം ഇബ്നു ഹജർ , ഇബ്നുൽ ഖയ്യിം, ഇബ്നു അസാകിർ, അബു ത്വാഹിർ അസ്സലഫി, ഇബ്നുൽ ജൗസീ, മുൻസിരി, ഇമാം ദഹബി, ഇമാം അഹ് മദ്, അബൂ യഉല, തുടങ്ങിയ മഹാരഥന്മാർ സ്ത്രീകളായ ചില പണ്ഡിതപ്രതിഭകളിൽ നിന്ന് ഹദീസും രിവായത്തും സ്വീകരിച്ചിട്ടുണ്ട്. ഇൽമു പഠിക്കുകയും സുന്നത്ത് അനുവർത്തിച്ചു ജീവിക്കുകയും ഹദീസും രിവായത്തും ഹൃദിസ്ഥമാക്കുകയും അതിനു വേണ്ടി ക്ഷമിക്കുകയും ത്യാഗമനുഷ്ടിക്കുകയും വിവാഹ ജീവിതം പോലും ത്യജിക്കുകയും ചെയ്ത പണ്ഡിതകൾ വേറെയുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ അവരുടെ അപദാനങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. കണ്ഠമിടറിക്കൊണ്ടും സന്തോഷാതിരേകത്താൽ ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ടുമല്ലാതെ ഒരാൾക്കും ആ വരികളിലൂടെ കടന്നു പോവുക പ്രയാസമായിരിക്കും. വാക്കുകൾ ഇഴയറ്റ് മുറിഞ്ഞു വീഴുന്ന ഗദ്ഗദങ്ങളും കണ്ണുനീരിന്റെ പുളിരസവും പ്രതിഫലിപ്പിക്കാനുള്ള ശക്തി നീ അക്ഷരങ്ങൾക്ക് നൽകിയില്ലല്ലോ റബ്ബേ ! ഇന്നും ലോകത്തിന്റെ പല ഭാഗത്തും അള്ളാഹുവിന്റെ ദീൻ പ്രതിഫലേഛയില്ലാതെ പഠിക്കുകയും സുന്നത്തുകൾ പിൻപറ്റുകയും സലഫുകളുടെ മൻഹജു സ്വീകരിക്കുകയും ചെയ്യുന്ന മഹിളാരത്നങ്ങൾ ഉണ്ടായിക്കൂടായെന്നില്ല , എന്നല്ല, ഉണ്ടാവുമെന്ന് ഞാൻ ന്യായമായും വിശ്വസിക്കുന്നു. ഞാനും നിങ്ങളും അറിഞ്ഞില്ലെങ്കിലും. കാരണം, ഇസ്‌ലാം ആണുങ്ങളുടെ മതമല്ലല്ലോ. സ്ത്രീ വിമോചനത്തിനു വേണ്ടി വാദിക്കുകയും നഗ്നത എത്ര മാത്രം പ്രദർശിപ്പിക്കുന്നുവോ അതിന്റെ പരപ്പ് അനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ പൂർണത നിശ്ചയിക്കുകയും, സ്ത്രീകളെ തെരുവിലിറക്കി അവരുടെ മടിക്കുത്തഴിച്ചാൽ മാത്രമേ സ്ത്രീ സമത്വം സാർഥകമാകൂ എന്നു കരുതുകയും ചെയ്യുന്ന ആളുകൾ ഇസ്‌ലാമിക ചരിത്രവും അതിൽ സ്ത്രീ ജനങ്ങൾക്കുള്ള സ്ഥാനവും ഒരാവർത്തി വായിച്ചേ മതിയാകൂ. • • • • • • • ഇസ്ലാം ബുക്ക്സ് ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
''ഞാനൊരു ചീത്തക്കുട്ടിയൊന്നുമല്ല സാർ, വീട്ടിലും കോളേജിലും നല്ല സൽപ്പേരുണ്ട്. പക്ഷെ നെഞ്ചിനു വളർച്ചയുള്ള പെൺകുട്ടികളോട് ഇടപെടുമ്പോൾ ഞാൻ അവരെ എന്തെങ്കിലും ചെയ്തു പോകുമോ, കയറിപിടിക്കുമോ എന്നൊക്കെ എനിക്ക് ഭയങ്കര പേടിയാണ് സാർ!....'' കേട്ട ഉടൻ ഉള്ളിലൊരു ആന്തലാണ് എനിക്ക് തോന്നിയത്, പെൺമക്കളുള്ള മാതാപിതാക്കളെ ഒന്നടങ്കം ഭയപ്പെടുത്തുന്ന ഒരു ഭൂതത്തെയാണല്ലോ ഈ പയ്യൻസ് കുടം തുറന്നു വിടുന്നത്. നല്ല ചുട്ട അടി കിട്ടുമ്പോൾ ഈ പേടിയും വേണ്ടാത്ത തോന്നലുകളും പറപറക്കും എന്നു പറയാനാണ് നാക്ക് തരിച്ചത്. പക്ഷേ അത് അവന്റെ പ്രശ്നത്തിനുള്ള പരിഹാരമാകില്ല്ലല്ലോ, അവൻ ഉയർത്തിയ അപകട സാദ്ധ്യതക്കെതിരെ മനസ്സിലുയർന്ന വൈകാരിക പ്രതികരണം, ഒരു ധാർമ്മിക രോഷാപ്രകടനം മാത്രം. അതു ഗുണം ചെയ്യില്ല. അവനു കാര്യങ്ങൾ ബോദ്ധ്യപ്പെടണം, എങ്കിലേ അവന്റെ മനസ്സ് സ്വസ്ഥമാകൂ. ഭൂതത്തെ തിരികെ കുടത്തിലാക്കണം. അനിയാ, സാധാരണ ഗതിയിൽ മനുഷ്യന് അവകാശത്തോടെ അനുഭവിക്കാനായി ആദ്യം ലഭിക്കുന്ന സ്തനങ്ങൾ സ്വന്തം അമ്മയുടേതാണ്. ആ സ്തനങ്ങൾ ചുരത്തിയ അമൃതിന്റെ ഊർജ്ജമാണ്, കൈകാലിട്ടടിച്ചു കരഞ്ഞു നിസ്സഹായതയോടെ കിടക്കുന്ന കുഞ്ഞിനെ വളർത്തി രണ്ടു കാലിൽ നിൽക്കാറാക്കിയത്. അമ്മയല്ലാത്ത ഒരു സ്ത്രീ ഒരു കുഞ്ഞിനെ കയ്യിലെടുത്താൽ, ആ സ്ത്രീയുടെ സ്തനങ്ങളിലും കുഞ്ഞിനെന്തു വേണമെങ്കിലും ചെയ്യാം. ആരും ഒരാക്ഷേപവും പറയില്ല. കുഞ്ഞിനു വിശക്കുന്നു എന്ന ഒറ്റ അർത്ഥം മാത്രമേ ഇതിനുള്ളു. എന്നാൽ ബാല്യം കടന്ന് കൌമാരത്തിൽ എത്തുന്നതോടെ, ആണും പെണ്ണും തമ്മിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ആവശ്യമായി വരുന്നു. ഈ പ്രായത്തിൽ ഒരാൺകുട്ടിക്ക് സ്ത്രീയുടെ ശരീരത്തിൽ സ്വാതന്ത്ര്യം കൊടുക്കുന്നതും, അവരെ തനിച്ചു വിടുന്നതും, അനർത്ഥത്തിന് ഇടയാകാം. നമ്മുടെ സമൂഹത്തിൽ ഇത്തരം സ്വാതന്ത്ര്യം അവകാശമായി കിട്ടണമെങ്കിൽ ഇനി വിവാഹം കഴിയണം. അവകാശം ഉണ്ടെന്നു കരുതി എന്തും പരസ്യമായി നമ്മൾ ചെയ്യാറില്ല്ലല്ലോ. പണ്ട് വഴിയരികിൽ ഇരുന്നു പോലും വിസർജ്ജനം ചെയ്തിരുന്നവർ ഇന്ന് ടോയിലറ്റ് ഉപയോഗിക്കാൻ പഠിച്ചു. നമ്മുടെ സംസ്കാരം മെച്ചപ്പെടുന്നതിന്റെ ഫലമാണിത്. പണ്ട് കാടത്തത്തിൽ ജീവിച്ച ഒരു ജന്തുവായിരുന്നു മനുഷ്യൻ. അവരവർക്ക് ഇഷ്ടമുള്ളതെല്ലാം അപ്പപ്പോൾ ചെയ്തു. കയ്യൂക്ക് ഉള്ളവൻ തോന്നിയതു ചെയ്യുന്ന അവസ്ഥ. പക്ഷേ, ഇന്നത്തെ കയ്യൂക്ക് നാളെ ക്ഷയിക്കുന്നു, അവനവനു സുഖം കിട്ടാനായി ഓരോരുത്തർ ചെയ്യുന്നത്, മറ്റുള്ളവർക്ക് ദുരിതം ആകുന്നു, കയ്യൂക്കുള്ളവനും ദുരിതം ഭവിക്കുന്നു. വിശേഷബുദ്ധിയുടെ ഈ തിരിച്ചറിവാണ് നമ്മുടെ സിവിലൈസേഷന്റെ ആരംഭം. അത്തരം അലിഖിത നിയമങ്ങൾ പലകുറി - പലകുറി, കാല ദേശമനുസരിച്ച് പരിഷ്കരിച്ച് പരിഷ്കരിച്ചാണ് ഇന്നത്തെ അവസ്ഥയിൽ നമ്മളെത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരത്തിൽ അനുവാദമില്ലാതെ കയറിപ്പിടിക്കുന്നത് അതിക്രമം ആണ്. നാടിന്റെ ഇന്നത്തെ നിയമം അനുസരിച്ച് ശിക്ഷാർഹവുമാണ്. സമൂഹത്തിന്റെയും, കുടുംബങ്ങളുടെയും, വ്യക്തികളുടെയും, അവർ സൃഷ്ടിച്ചേക്കാവുന്ന പുതു ജീവന്റെയും, അവകാശങ്ങളും കടമകളും പരിപാലിക്കുന്ന ഉത്തരവാദിത്തം, വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ ഏറ്റെടുക്കാത്ത, സദാചാരമല്ലാത്ത, ലൈംഗിക ബന്ധങ്ങളെ സമൂഹത്തിന് എതിർക്കേണ്ടി വരും. അല്ലാത്ത പക്ഷം ഉത്തരവാദിത്തമില്ലാത്ത, മനുഷ്യന്റെ ചെയ്തികൾ സമൂഹത്തിനു ബാദ്ധ്യതയും, കുടുബങ്ങൾക്ക് വേദനയും, വ്യക്തികൾക്ക് അപമാനവും ആയി മാറില്ലേ? ഈ തൃഷ്ണ അഥവാ ത്വര അനിയൻ എങ്ങനെ നേരിടണം എന്നു ചിന്തിക്കാം. മനുഷ്യന് വികാരങ്ങൾ ഉദ്ദീപിപ്പിക്കുന്ന അവയവങ്ങൾ, വെറും കാമപൂരണത്തിനു മാത്രമായി നൽകപ്പെട്ടിരിക്കുന്നതല്ല. മഹത്തായ സൃഷ്ടി കർമ്മത്തിന് ആവേശം പകരാനാണ് കാമം എന്ന വികാരം. സൃഷ്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജീവൻ പരിപാലിക്കുന്നതിന് പ്രപഞ്ച വിധാതാവ് നമുക്ക് തരുന്ന പ്രതിഫലങ്ങളിൽ ഒന്ന് മാത്രം ആണ് ലൈംഗിക സുഖം. സ്ത്രീയുടെ സ്തനങ്ങൾ അവളുടെ കുഞ്ഞിനു ജീവാമൃതം പകർന്നു കൊടുക്കാനുള്ള അവയവമാണെന്ന ബോദ്ധ്യം മനസ്സിലുണ്ടായിരിക്കട്ടെ. ഒരു കുടുംബം പോറ്റാനുള്ള പ്രാപ്തി ആകുമ്പോൾ അനിയന്റെ വിവാഹവും നടക്കും. കുടുംബ ജീവിതം ആസ്വദിക്കാൻ അവസരം കിട്ടും. അതു വരെ ക്ഷമയോടെ അനിയൻ കാത്തിരിക്കണം. George Kadankavil - November 2007 Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
എല്ലാ വായനക്കാർക്കും എൻ്റെ നമസ്കാരം. എൻ്റെ പേര് ദേവൻ 22വായിസ് ഡിഗ്രീ കഴിഞ്ഞു ഇരിക്കുന്നു. പക്ഷേ 1 എന്നതിന് supply ഉണ്ട് അതിൻ്റെ റിസൾട്ടിനയി വെയ്റ്റിംഗ് എൻ്റെ ആദ്യതെ കഥയാണിത്.. വിട്ടിൽ അച്ഛൻ, ഒരു പ്രൈവറ്റ് ബസ്സ് ഓടിക്കുന്നു ചിലപ്പോ ടൂറിസ്റ്റ് ബസ്സ് ഒട്ടത്തിനും പോഗും അമ്മ ഒരു അച്ചാർ കമ്പനിയിൽ ജോലി ചെയ്യുന്നു അനിയത്തി ഇപ്പൊൾ commerce പഠിക്കുന്നു. അനിയത്തിയാണ് കഥയിലെ നായിക. എനിക്ക് സ്തിരമായി ജോലി ഒന്നും തന്നെയില്ല.ചിലപ്പോ കേബിൾ പണിക് പോകും ചിലപ്പോ pickup ഓടിക്കാൻ പോകും… അങ്ങനെയാണ് എനിക്കുള്ള വട്ടച്ചിലവ് ഒപ്പികുന്നത്… ഇനി കഥയിലേക്ക് വരാം… ഈ കഥ നടക്കുന്നത് അനിയത്തി ഡിഗ്രീ പഠിക്കുമ്പോഴാണ് … ഇനി അനിയത്തിനെ കുറിച്ച് പറയാം.30B size അരും ഒന്ന് നുക്കിപോഗുന്ന ശരീരം. പക്ഷേ എനിക് ഇനേവരെ ഒന്നു അവളോട് തോന്നിയിട്ടില്ല.. ഞാൻ നല്ലരു സുഹൃത്തും ആയിരുന്നു… ഒരു ദിവസം വിട്ടിൽ മുറ്റം അടിച്ചോണ്ട് ഇരുന്നപോഴാണ് ഞാൻ അനിയത്തിയുടെ മുല ചാൽ കണ്ണുന്നത്… ചെറുതായിട്ട് മാത്രമാണ് കാണാൻ കഴിഞ്ഞത്.. ഒരു ¾ആയിരുന്നു വേഷം. അവളുടെ ചന്തി കണ്ടിട്ട് എൻ്റെ കുട്ടൻ കമ്പിയായി. ശേ… സ്വന്തം അനിയത്തിയാണലോ.. എന്ന ബോധം കുറച്ച് കഴിഞ്ഞാണ് വന്നത്… അങ്ങനെ ദിവസങ്ങൾ കിടന്നു പോയി. Lock downill കുറച്ച് അയവ് ഉള്ളതുകൊണ്ട് അമ്മക്ക് ഒന്നരാടം ദിവസം പോയാൽ മതി… ചിലപ്പോൾ പോകേണ്ടി വരില്ല… അനിയത്തിക്ക് ഓൺലൈൻ ക്ലാസ്സും. എനിക്ക് അന്നേരം കുറച്ച് കേബിൾ വർകിന് പോകാൻ ആശൻ വിളിച്ചു… അങ്ങനെ ഞാൻ 2 അഴിച്ച ബിസി ആയി… അച്ഛൻ വീട്ടിൽ ഇരുപ്.. പ്രൈവറ്റ് ബസ് ഒടാറായില്ല. വീട്ടിലേക്കുള്ള സദനങ്ങൾ ഒക്കെ എൻ്റെ വകയായിരുന്നു.. അങ്ങനെ ഇരിക്കെ അച്ഛന് ശനിയഴിച്ച ഹൈദരബാദിലേക്ക് ഓട്ടം കിട്ടി കോളജ് studentsine തിരിച്ചു നാട്ടിൽ എത്തിക്കാൻ വേണ്ടി… അതുകൊണ്ട് തന്നെ എന്നെ അച്ഛൻ വിളിച്ചു നാളെ കഴിഞ്ഞ് വിട്ടിൽ വരണം എന്ന്.(അച്ഛൻ Thursday അണ് വിളിച്ചു പറഞ്ഞെ… ശനിയഴിച്ച വരണം എന്നു) ഞാൻ രാവിലെ പോയാൽ ചിലപ്പോ ഒന്നു രണ്ടു ദിവസം കഴിഞ്ഞേ വരു.. ചിലപ്പോ ലോംഗ് ആയിരിക്കും ചിലപ്പോ അടുതയിരിക്കും പണി. അങ്ങനെ ഞാൻ 1:30 ആയപ്പോ വിട്ടിൽ ചെന്നതും അച്ഛൻ കടയിൽ പോയി നാളെത്തേക്ക് പോകാൻ ഉള്ള കുറച്ച് സാധനങ്ങൾ മേടിക്കാൻ… എനിക്ക് ഇന്നും കൂടി പണിക്ക് പോണം driver ഇല്ലാത്തതുകൊണ്ട് ഞാൻ അണ് വണ്ടി ഒടികണത്. അമ്മയോട് പറഞ്ഞു… നാളെ രാവിലെയാണ് ഞാൻ വരു.. അമ്മ സമതം മൂളി അമ്മ: അച്ഛൻ പോണെന്ന് മുന്നേ വരണട്ടോ… നാളെ എനിക്കും ജോലിക്ക് പോകാൻ ഉള്ളത. . ഞാൻ: അം… ഞാനൊരു 8:30 ഒക്കെ അക്കുമ്പോ വരും… അമ്മ: നീ എന്തിനാ ഇപ്പൊ വന്നേ..? പനികഴിഞട്ട് വന്ന പോരെ…? വെല്ലതും കഴിച്ചോ? ഞാൻ: കുളിച്ച് ഒന്ന് ഫ്രഷ് ആവണം… ഞാൻ കഴിച്ചു. അനിയത്തിയെ ഞാൻ നോക്കി പക്ഷെ കണ്ടില്ല… ഞാൻ:അമ്മെ… അവള്ന്ത്യെ…? അമ്മ: ടൗണിൽ പോയതാ… ഞാൻ: അച്ഛൻ്റെ ഒപ്പം കണ്ടില്ലല്ലോ….? അമ്മ: അതിന് മുന്നേ പോയതാ.. അവളുടെ ഒരു കൂട്ടുകാരിയും ആളുടെ ചേച്ചിയും ഉണ്ട്.. ഞാൻ: ഹാ… ഞാൻ റെഡിയായി… അമ്മയോട് യാത്ര പറഞ്ഞു… എങ്കിലും അനിയത്തി ഇത് ഇവിടെ പോയതാ…. ശേ… ഈ കൊറോണ സമയത്ത് കടയും കോപ്പും തുറക്കുലല്ലോ..അങ്ങനെ ടൗൺ എത്തി പണിക്കാരെ 2 പേരെ വിളിച്ച് pick-upൽ കയറ്റി… കുറച്ച് കഴിഞ്ഞ് ഞാൻ അനിയത്തിനെ കണ്ടൂ… അച്ഛന് കണ്ണിന് കാണാൻ പാടില്ലാത്ത നമ്മുടെ ഹജിയരുടെ കടയിൽ നിന്ന്… അച്ഛന് അയാളെ ഇഷ്ടമല്ല… എന്നെയും അനിയിത്തിയെയും ആ കടയിൽ കയറാൻ വിലക്കി… ഇതിന് ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് … പക്ഷേ അതിവിടെ പറയുന്നില്ല…. അനിയത്തിയും ഹാജിയരുടെ മോളും പിന്നെ വേരെയെതോ ഒരു ചരക്ക്… ജോലി തിരക്ക് കാരണം ഞാൻ അന്നേരം ഒന്നും പറഞ്ഞില്ല… എൻ്റെ വർക്ക് സൈറ്റിൽ എത്തിയപ്പോ.. ഞാൻ അവൾക്കു ടെക്സ്റ്റ് message ആഴിച്ചു… കാരണം ആൾക്ക് ടൈപ്പ് ഫോൺ ആയിരുന്നു… ഓൺലൈൻ ക്ലാസ്സിൽ കയറുന്നത് അമ്മയുടെ ഫോണിൽ നിന്നും… ഞാൻ: ഡി നിന്നെ ഞാൻ ഹജിയാരുടെ കടയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടല്ലോ…? അവിടെ ഇന്തായിരുന്നു പരുവാടി..? ഹും അച്ഛൻ വരട്ടെ… നിന്നെ കൊല്ലും… ഒരു 10 മിനിറ്റ് കഴിഞ്ഞ് അനിയത്തി വിളിച്ചു പക്ഷേ ഞൻ എടുത്തില്ല… അങ്ങനെ അവിടുത്തെ പണിയൊക്കെ കഴിഞ്ഞ് വിട്ടിൽ എത്തി… അച്ഛൻ ഇറങ്ങാൻ നിക്കാണ്… അച്ഛൻ ഞങ്ങളോട് യാത്ര പറഞ്ഞ ഇറങ്ങി…അനിയത്തി പേടിച്ചയിരുന്ന് ഇരുന്നത്…. അനിയത്തി എന്നോടും ഒന്നും മിണ്ടില്ല ഞാനും ഒന്നും തന്നെയില്ല മിണ്ടിയില്ല… ഒരു അരമണിക്കൂർ കഴിഞ്ഞ് അമ്മയും ഇറങ്ങി… ഞാൻ കമ്പനിയിൽ കൊണ്ടുപോയി വിട്ടു…അനിയത്തി ക്ലാസ്സിലും കയറി. തിരിച്ചു വിട്ടിൽ വന്നു ഫ്രേഷയി.. കുറച്ച് നേരം ഒന്ന് മയങ്ങി… മണി 1:30 കൂട്ടുകാരൻ വിളിച്ചു… ഒരു ദുരന്തം പറയാനായിരുന്നു… Supplyude റിസൾട്ട് വന്നു എന്ന്.. ഞാൻ ചാടി പിടിച്ച് ഏണിച്ചു… നല്ല വിശപ്പും ടെൻഷനും… നെറ്റ് അനെങ്കി slow… ഹൊ… കോപ്പ്… കുറേ നേരം കുത്തിയിരുന്ന്… ലാസ്റ്റ് വരുനെടത്ത് വെച്ച് കാണാം എന്നായി… ഞാൻ എണീറ്റു പോയി ചോറുണ്ട്… സമതാനമായി നോക്കാൻ തുടങ്ങി… കുറച്ച് കഴിഞ്ഞ് അമ്മയും വന്നു… ഇന്ന് നേരത്തെ വന്നു… ലാസ്റ്റ് കിട്ടി… Yaahhoooo….. എന്ന് പറഞ്ഞു ഞാൻ തുള്ളി ചാടി… അമ്മയും അനിയത്തിയും ഓടി വന്നു… അമ്മ: എന്താടാ… എന്താ പറ്റി… ഞാൻ: അമ്മെ ഞാൻ ഡിഗ്രീ പാസ്സായി… അമ്മക്കും അനിയത്തിക്കും സന്തോഷമായി.. അമ്മ: നീ അച്ഛനെ വിളിച്ച് പറ.. ഞാൻ: അമ്മെ അച്ഛൻ ഡ്രൈവിംഗ് ആയിരികുല്ലെ…? അമ്മ: നീ വിള്ളിക്ക്… ഞാൻ ഫോൺ എടുത്തു വിളിച്ചു… ഭാഗ്യത്തിന് എടുത്തു… അമ്മ: ലൗഡ് സ്പീകേരിൽ ഇഡട… ഞാൻ: അച്ച.. ഇവിടെ എത്തി.. അച്ഛൻ: ചായ കുടിക്കാൻ നിർത്തിയേക്കുവ… ഞാൻ: അച്ച.. ഞാൻ ഡിഗ്രി പാസ്സായി… അച്ഛൻ: ദേവിയെ… ഇത് നമ്മുക്ക് ആഘോഷികണല്ലോ….. എന്നതാ വേണ്ടെ നിനക്ക്… ഞാൻ:അച്ഛൻ പെട്ടന്ന് വന്ന മതി… നമ്മുക്ക് ഇവിടെ ആഘോഷിക്കാം… അച്ഛൻ:ആഹ്… ആയിക്കോട്ടെ… ശോ… ഞാൻ അവിടെ വേണമായിരുന്നു… ഞാൻ: അത് സാരമില്ല അച്ച… അച്ഛൻ: ഹ… നമ്മുക്ക് ഈ സന്തോഷം ഒന്ന് ആകോഷിക്കണം… ഞാൻ:എനിക്കും… അച്ച… ഞങ്ങൾ ഫ്രണ്ട്സ് ഇന് ആഘോഷിക്കും… അച്ഛൻ: ഹ… നീ എന്തന്ന് വെച്ച ചെയ്തോ… പക്ഷേ ലിമിറ്റ് വേണട്ടോ അച്ഛൻ പോഗുവ… വയികിട്ടു വിളിക്കാം… ഞാൻ: ശേരിയച്ച… അച്ഛന് ഭയങ്കര സന്തോഷമായി…കാരണം ഞങ്ങടെ കുടുംബത്തിൽ ഡിഗ്രി കംപ്ലീറ്റ് ആയ ആരുമില്ല… അമ്മ: ഡാ ചെറുക്ക… കുറച്ച് ഒക്കെ കുടിച്ച… മതി… ഞാൻ: ഒക്കെ മേടം.. സമയം 7മണി അന്ന് കൂട്ടുകാരൻ്റെ വിട്ടിൽ നിന്ന് കുപ്പി എടുത്തു… കൂടെ കടയിൽ നിന്ന് ഒരു പർസെലും ഞാനും വേറെ ഒരുത്തനും കൂടി പാടത്തിൻ്റെ സൈഡിൽ ഇരുന്നു അടി തുടങ്ങി… കുറേ കഴിഞ്ഞ് അവനു എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു പോയി.. അങ്ങനെ 8:30 ആയപ്പോ ഞാൻ വിട്ടിൽ എത്തി… കുടിച്ചതിൻ്റെ ബാക്കി ഞാൻ റൂമിലേക്ക് കൊണ്ടുപോയി ചൊരോന്നും ഉണ്ടില്ല… കുറേ നേരം അങ്ങനെയിരുന്നു… അടിച്ചു ഫിറ്റായി… കാരണം വണ്ടി ഒടിക്കനുള്ളതയത് കൊണ്ട്… വിട്ടിൽ light എല്ലാം ഓഫ് അകിയപ്പോ പയ്യെ ഞാൻ ആ കുപ്പി എടുത്തു… അടി തുടങ്ങി… പണ്ടത്തെ ഓർമകൾ വരാൻ തുടങ്ങി… കരയാനും… എൻ്റെ സ്ഥിരം പരുവാടി… ഒരുത്തി ഇട്ടേച്ച് പോയതിൻ്റെ തെറി വിളിയും… എൻ്റെ റൂം മുകളിൽ ആയതുകൊണ്ട് താഴേക്ക് കേൾക്കില്ല…ഞാൻ വേറെ ഏതൊരു ലോകതായിപോയി ആ സമയത്താണ് അനിയത്തി വന്നത്. അവൾ: ഏട്ട… ഞാൻ: ഇതര്… നിനക്ക് ഉറക്കം ഒന്നുമില്ലേ… അവൾ: എനിക്കൊരു കാരിയം പറയാൻ ഉണ്ട്… ഞാൻ: നീ ഇനി ഒന്നും പറയണ്ട ഞാൻ എല്ലാം പറയും… അവൾ: ആയോ ഏട്ടാ… വേണ്ട… ഞാൻ: പിന്നെ നീ എന്ന പണിയ കട്ടിയെ… അവൾ: ഏട്ടാ പയ്യെ പറ ഏട്ടാ… അമ്മ കേൾക്കും… ഞാൻ: കേൾകട്ടെടി… അവൾ: ഏട്ടാ അവളുടെ birthday ആയിരുന്നു… അതുകൊണ്ട് അവള് ചിലവ് ചെയ്തത.. ഞാൻ: ആരുടെ… ആ ഹജിയരുടെ മൊളുടെയോ… അവൾ: ഹാം… ഞാൻ: ഓഹോ… അപ്പോ അവള് മായി പരിചയം ഉണ്ടല്ലേ…. അവൾ: ഏട്ടാ പ്ലീസ്… അച്ഛനോട് പറയരുത്… ഞാൻ: ഞാൻ പറയും… അവൾ: ഏട്ടാ ഞാൻ എന്ത് വേണങ്കില്ലും ചെയ്യാം… ഞാൻ: നീ ഇനി എന്ത് ചെയ്യാൻ.. അവൾ: ഏട്ടാ അച്ഛനോട് … പറയരുത്… പ്ലീസ്… ഞാൻ എന്ത് വേനെങ്കിലും ചെയ്യാം… ഞാൻ: എന്ന നീ കഴിഞ്ഞ ദിവസം മേടിച്ച ആ ബ്രയും പൻ്റിയും താ…. അവൾ: നെട്ടലോടെ എന്നെ നോക്കി… ഏട്ടാ അത് ഞാൻ ഇപ്പൊ ഈട്ടെക്കുവ .. ഞാൻ:നിനക്ക് അത് തരാൻ കഴിയോ ഇല്ലയോ.. അവൾ: ഏട്ടൻ നന്നായി കുടിച്ചിട്ടുണ്ടല്ലെ… ഞാൻ: ഞാൻ കുടിക്കും കുടികത്തിരിക്കും… നീ കാരണം… പകുതിക്ക് വെച്ച് നിർത്തി… അന്നേരമാണ് എനിക്ക് ബോധം വന്നത്… അവളൊന്നും പറയാതെ റൂമിൽ നിന്ന് പോയി. ശേ…. പണ്ടാരം… ഞാൻ പെട്ടന്ന് മൊബൈൽ എടുത്തു.. അവളെ വിളിച്ചു പക്ഷേ ബെൽ അടികനില്ല…. ശോ… കോപ്പ്… ദേവിയെ ഇവിളിനി അമ്മയോട് പറയുവോ… കുടിക്കാനുള്ള ആ മൂഡ് പോയി.. കോപ്പ് മതി കുടിച്ചത്… ഞാൻ ടോയ്‌ലറ്റിൽ പോയി മൂത്രമൊഴിച്ചു മുഖമോക്കെ കഴുകി പുറത്ത് വന്നപ്പോ.. അനിയത്തി നിക്കുന്നു… ഇന്ന് അടി ഉറപ്പ്.. അവൾ: എന്ന ഏട്ടൻ പറഞ്ഞ ബ്രായും പാൻ്റിയും. ഇത് പറഞ്ഞു അവള് റൂമിൽ നിന്ന് പോയി. എനിക് നെട്ടൽ മാറിയിട്ടില്ല… ഇത് അവള് തന്നെയാണോ… ഞാൻ അവളുടെ പാൻ്റീസ് മണത്തു നോക്കി ഹമ്മേ… എന്തൊരു മണം… അവളുടെ പൂറിലെ രോമങ്ങൾ രണ്ടെണ്ണം പൻ്റിയിൽ ഇരിക്കുന്നു… ഹൊ… എന്തൊരു സുഖം… എൻ്റെ കുട്ടൻ കമ്പിയായത് ഞാൻ അറിഞ്ഞു… അവളുടെ ബ്രാ എടുത്തു… ഹോ… നല്ല മണം.. എന്നെ മൊത്തത്തിൽ മത്ത് പിടിപ്പിച്ചു… അവളുടെ പാൻ്റീസ് എടുത്ത് എൻ്റെ കുട്ടനെ മെല്ലെ തലോടാൻ തുടങ്ങി.ഹൊ.. അത് പതിയെ വാണമടി ആയി മാറി.. എൻ്റെ വണപാൽ മൊത്തം അവളുടെ ബ്രയിലും പാൻ്റിയിലുമയി… ഹൊ… എന്തൊരു സുഖം… ഞാൻ എണീറ്റു ടോയ്‌ലറ്റിൽ പോയി തിരിച്ചു വന്നപ്പോൾ അവളുടെ ബ്രായിലും പാൻ്റിയിലും പൻ്റിയ വണപൽ കണ്ടത് … ഉടനെ തന്നെ ഞാൻ അത് എൻ്റെ ബാത്ത്റൂമിൽ വെള്ളമൊഴിച്ച്ട്ടു. പിറ്റേന്ന് രാവിലെ ഞാൻ 7:30 ആയപ്പോ എണീറ്റു. അമ്മനെ 8:30 കൊണ്ട് വിടാൻ ഉള്ളതാണ്. ഞാൻ റൂമിൽ ഇരുന്നു മൊബൈലിൽ കുത്തികൊണ്ട് ഇരിക്കുവയിരുന്ന്… അന്നേരമാണ് അനിയത്തിയുടെ വരവ്.. ഹൊ… എൻ്റെ മോനെ… അവളുടെ ശരീരം കണ്ട തന്നെയറിയം അകത്ത് ഒന്നും ഇട്ടട്ടില്ലന്ന്. അവൾ: ഏട്ടാ… എൻ്റെ ബ്രായും പാൻ്റിയും താ.. ഞാൻ: നീ എന്ത് പരുവാടിയ കാട്ടിയെ… അവൾ: ഏട്ടൻ പറഞ്ഞിട്ടില്ലേ.. ഞാൻ:oh.. കുടിച്ചു തിക്ക് വിട്ടു നിക്കണ സമായത്ത നീ വന്നത്… അവൾ: സോറി… ഏട്ടാ പെടിച്ചിട്ട… ഞാൻ: ഹ്മം അവൾ: ഏട്ടാ അച്ഛനോട് പറയരുത് ഒന്നും ഇന്നലെ നടന്നതും അന്ന് നടന്നതും.. പ്ലീസ്… ഞാൻ: ഹ.. ഞാൻ ഒന്ന് അലോജികട്ടെ.. അവൾ: എൻ്റെ undergarments ഇന്ത്യെ.. ഞാൻ: അവിടെ വെള്ളത്തിൽ ഇട്ടാട്ടുണ്ട് അവൾ: അതെന്തിന…? ഞാൻ: പിന്നെ എനിക്ക് എന്തിനാ… നീ പോയി അത് ഒന്ന് അലക്കിഡ്… അവൾ: ശോ… ഞാൻ: എന്ന… നീ ഒന്നും എട്ടാട്ടിലെ… അവൾ:( നാണത്തോടെ) ഇല്ല… ഞാൻ: ഹൊ… പോയി വെല്ലോം എടുത്തിടടി.. അവള് പോയി എല്ലാം എടുത്തിട്ട് പഴയ പോലെയായി… എങ്കിലും അവൾക്കു പേടിയാണ് അച്ഛൻ വരുമ്പോ പറയുമോ എന്നോർത്ത്… അങ്ങനെ ദിവസങ്ങൾ കിടന്നു പോയി ഒരു മാസം കഴിഞ്ഞ് അച്ഛൻ തിരിച്ചു വിട്ടിൽ വന്നു. അച്ഛന് Quarantine ഇരിക്കേണ്ടി വന്നു… അച്ഛൻ വന്നപ്പോ അനിയത്തിയുടെ ഹൈർദയമെടുപ്പ് ഇവിടെ വരെ കേൾക്കാം… അച്ഛൻ ഓടി വന്നു എന്നെ കെട്ടിപിടിച്ചു… എനിക്ക് ഒരു ഫോണും മേടിച്ചു തന്നു vivo v20 . ഞാൻ ആകെ ത്രിൽ അടിച്ചു ഇരിക്കുകയാണ്… (ഇവിടെന്നോ കട തുറന്നപ്പോ മെടിതതാണ് )അങ്ങനെ എൻ്റെ set അവൾക്ക് കൊടുക്കാൻ അച്ഛൻ പറഞ്ഞു.. അവൾക്കു പേടിയിൽ ഒരു സന്തോഷം എന്നപോലെന്നിന്നു. അച്ഛൻ കുളിക്കാനും ഓക്കേ ആയിട്ട് പോയി, ഞാൻ എൻ്റെ ഫോൺ ഫോർമാറ്റ് ചെയ്തും ഫൈൽസ് ഓക്കേ മാറ്റിയും അപ്പ്‌സും മാറ്റി അവൾക്കു കൊടുത്തു.. അവൾ: താങ്ക്സ്… ഞാൻ: എന്തിന്..? അവൾ: അച്ഛനോട് പറയത്തത്തിന്.. ഞാൻ: നീ നിൻ്റെ undergarments തന്നതൊണ്ട് അല്ല… ഒരു വട്ടത്തേക്ക് ഞാൻ ശേമിച്ചു… ഇനി ആവർത്തിക്കരുത്.. കേട്ടല്ലോ.. അവൾ: ഇല്ല ഏട്ടാ.. സോറി. ഞാൻ: ഹ.. അങ്ങനെ മാസങ്ങൾ കഴിഞ്ഞ് അവൾക്കു 18 വൈസ് 12തിൽ ആയി… ദിവസങ്ങൾ കഴിയും തോറും അവളോട് എൻ്റെ താൽപര്യം കൂടി വന്നു… അച്ഛന് ബസ്സ് ഓടിക്കാൻ പോകറയി.. അമ്മ ജോലിക്കും.. ഞാൻ ട്രൈ ചെയാണ്ട് പക്ഷേ ആളുകളെ എടുക്കുന്നില്ല.. അങ്ങനെ ഒരു ദിവസം എൻ്റെ ഒരു ഫ്രണ്ട് എന്നോട് പവർ ബാങ്ക് തരവോന്ന് ചോയിച്ച്… ഞാൻ തരാമെന്ന് പറഞ്ഞു.. എൻ്റെ പവർ ബാങ്ക് അനിയത്തിടെ കയിലയിരുന്ന്.. ക്ലാസ്സ് ഉള്ളത് കൊണ്ട് അവളാണ് ഉപയോഗിക്കാറ്.. അവൻ ഒരു 5 മിനിറ്റനുള്ളിൽ വരാം എന്ന് പറഞ്ഞു… ഞാൻ ഓക്കേ പറഞ്ഞു…പവർ ബാങ്ക് എടുക്കാൻ അനിയത്തിടെ റൂമിൽ മുട്ടി അവള് തുറന്നില്ല ക്ലാസ്സിൽ ആയിരിക്കുമെന്ന് ഓർത്ത് ഞാൻ റൂം തുറന്നു കയറി… ഞാൻ ശെരിക്കും നെട്ടിപോയി.. അവള് അവളുടെ പുറിൽ മസാജ് ചെയ്യുന്നു.. (പാൻ്റിൻ്റെ മുകളിൽ കൂടെ) ഫോണിൽ നോക്കി.. അവള് headphone വെച്ചിട്ടുണ്ടആയിരുന്നു…അതുകൊണ്ടാണ് കേൾക്കാതെ. അവള് കണ്ണടച്ച് ആസ്വത്തിക്കുവയിരുന്ന്… ഞാൻ: ഡീ….. നീ എന്താടി ഈ കാണിക്കുന്നത്. അവൾ: ആയോ.. ഏട്ടാ… ഞാൻ ചെന്നു അവളുടെ ഫോൺ മെടിച്ചെടുത്… നോക്കിയപ്പോ ഞാൻ നെട്ടി.. ഒരു പെണ്ണ് ആളുടെ പുറ് മസ്സാജ് ചെയ്യുന്നു. ഞാൻ: എന്തടി ഇത്… അവൾ ഒന്നും മിണ്ടിയില്ല. ഞാൻ: നിൻ്റെ നാവു ഇറങ്ങി പോയോ. അവൾ: (കരയാൻ തുടങ്ങി)ഏട്ടാ … ഞാൻ : നിന്നേയോകെ… ശേ… പെട്ടെന്നായിരുന്നു മുറ്റത്ത് നിന്ന് horn അടി കേട്ടത് അത് എൻ്റെ കൂട്ടുകാരൻ ആയിരുന്നു പവർ ബാങ്ക് മേടിക്കാൻ.ഞാൻ ചെന്നു അവനു കൊടുത്തു. ഞാൻ വെളിയിൽ തന്നെ നിന്നു അവള് ടെലഗ്രാം വഴി ആണ് കാണുന്നത്… നോക്കിയപ്പോ ഹജിയറുടെ മോൾ…. അവളാണ് അഴിച്ചു കൊടുക്കുന്നത്.. മൊത്തം lesibian അണ്. പിന്നെ താഴത്ത് ഒരു ചാറ്റ് കണ്ടൂ… ഹജിയരുടേ മകൾ: എടി നിൻ്റെ പൂറു വടിച്ചോ… അനിയത്തി: ഇന്ന് വടിച്ചുടി.. ഹജിയരുടേ മകൾ: ഞാനും വടിച്ചു അനിയത്തി: ടി എനിക്ക് പെടിയകുവ.. ഹജിയരുടേ മകൾ:എന്തിന്.. ഡീ നല്ല സുഖം മാടി… ഈ വീഡിയോ കണ്ട് ചെയ്ത മതി… ഇത്രേ ഒള്ളു ബാക്കി വീഡിയോസ്.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. ഞാൻ:ഡീ അവൾ: (കരയാണ്)ഏട്ടാ ഞാൻ: വതിലോക്കെ അടച്ചെച്ച് എൻ്റെ രൂമിലോട്ട് വാ… അവള് പെട്ടന്ന് തന്നെ എല്ലാം വാതിലും കുറ്റിയിട്ടു മുകളിലേക്ക് വന്നു.. ഞാൻ: നീ എവിടെ ഇരിക്ക്… അവളു കട്ടിലിൽ ഇരുന്നു ഞാൻ: നിന്നോട് ഞാൻ ഒരു വട്ടം പറഞ്ഞതാണ് ആ ഹാജിയറുടെ മോളോട് കൂട്ട് വേണ്ടന്ന്.. അവൾ:ഏട്ടാ പറ്റിപോയി… ഏട്ടാ… ഞാൻ: എന്നിട്ട് ഇവള് പറഞ്ഞപോലെ സുഖം കിട്ടിയോ..? അവൾ: (കരഞ്ഞൊണ്ട്)ഏട്ടാ എനിക്ക് ചെയ്യാൻ അറിഞ്ഞൂട…. ഞാൻ: ഡീ.. നീ അദ്യം നിൻ്റെ കരച്ചിലു നിർത്ത്. അവൾ: ആരോടും പറയരുത് ഏട്ടാ…. എന്നെ അവർ വേചേക്കില്ല.. ഞാൻ: ഡീ..(ഞാൻ അവളുടെ അടുത്ത് ഇരുന്നു) ഞാൻ ഒരു കാരിയം പറയട്ടെ.. ഇതൊക്കെ ചെയ്യണത് നല്ലതാ… പക്ഷേ അത് നീ ഇങ്ങനെ lock ചെയൻഡ് ചെയ്യരുത്.. അവൾ:ഏട്ടാ എനിക്ക് പേടിയാ… ഞാൻ: പേടിക്കണ്ട ഡീ ഈ പ്രായത്തിൽ എല്ലാവർക്കും തോന്നുന്ന ഒരു കരിയമാണ്.. അവൾ: വേണ്ട ഏട്ടാ… അവളുടെ മൊബൈലിൽ ഒരു വീഡിയോ കൂടി വന്നു അത് ഹജിയറുടേ മോളുടെ വീഡിയോ ആയിരുന്നു… അവളു അവളുടെ പൂറിൽ കിടന്നു കളിക്കണത്… അതിൻ്റെ കൂടെ ഒരു ഓഡിയോയും എൻ്റെ കുട്ടിൻ കമ്പി പര പോലെയായി… : ഡീ ഈ വീഡിയോ കണ്ട് കഴിഞ്ഞ് ഡിലീറ്റ് ചെയ്യണം… എൻ്റെ ആണ്… ഇങ്ങനെ ചെയ്ത മതി.. സ്വർഗമാണ് മോളെ… അവൾ: എനിക്ക് പെടിയവുവ… ഞാൻ പതുക്കെ അനിയത്തിയുടെ തുടയിൽ കൈ വെച്ചു… ഹൊ… അവളിൽ ഒരു പ്രതികരണം ഉണ്ടായില്ല. മെല്ലെ ഞാൻ തടവാൻ തുടങ്ങി… കുറച്ച് കഴിഞ്ഞ് ഞാൻ അവളുടെ പൂറിൽ തൊട്ടു… അവള് അദ്യം എതിർത്തു.. എൻ്റെ കൈ തട്ടി മാറ്റി.. ഞാൻ വീണ്ടും മുറുക്കെ പിടിചു… അവള് പിന്നെയും തട്ടി ഞാൻ പിന്നെയും തൊട്ടു .. അവള് എന്നെ നോക്കി.. ഞാൻ: ചെയ്തു തന്നോ.. അവളോന്നും മിണ്ടിയില്ല… മെല്ലെ ഞാൻ അവളുടെ പൂറു തടവാൻ തുടങ്ങി..അവള് ആസ്വദിക്കുന്നുണ്ട് എന്ന് മനസിലായി… അവളു അഴഞ്ഞ് തുടങ്ങി.. ഞാൻ പയ്യെ കലു കുറച്ച് അകത്തി.. പാൻ്റ് ശരീരത്തോട് ഒട്ടി ഇരിക്കുന്നു… പതിയെ നനഞ്ഞു തുടങ്ങി. അവളെ ഞാൻ കട്ടിലിൽ കിടത്തി.. പയ്യെ ഞാൻ അവളുടെ പാൻ്റ് അഴിച്ചു… ഹൊ… അവളുടെ തോട കണ്ടപ്പോ തന്നെ കുട്ടൻ കമ്പിയായി.. പാൻ്റി മൊത്തം നനഞ്ഞു.. ഞാൻ അതും ഊരി… ഇപ്പൊ അരക്ക് താഴെ ഒന്നുമില്ല… അവളുടെ പൂറു മൊത്തം shave ചെയ്തു .. ഞാൻ:നി shave cheytho… അവൾ: മം… പയ്യെ ഞാൻ അവിടെ തൊട്ടു… അവളിൽ ഒരു ഷോക്ക് ഏറ്റതു പോലെ തോന്നി… മെല്ലെ മസ്സാജ് തുടങ്ങി..കുറച്ച് നേരം അത് തുടർന്ന്… ഹമ്മ്… ഹ… ഹ… ഞാൻ പയ്യെ വിരൽ ഇടൻ തുടങ്ങി.. അവളു സുഖം കൊണ്ട് പുളയാൻ തുടങ്ങി… അവളുടെ പുളച്ചിൽ കണ്ട് എൻ്റെ കുട്ടൻ അകത്ത് കിടന്നു വെട്ടി വിറച്ചു.. മ… ഹ… ഞാൻ മെല്ലെ കല്ലു വീണ്ടും അകത്തി.. അവൾ: ഏട്ടാ… മമ… ഹേ… ഹാമ്മെ… വരാറായി എന്ന് എനിക്ക് മനസിലായി… ഞാൻ വിരൽ ഇടൽ നിർത്തി… അവൾ: ഏട്ടാ… ഇട്… ഹൊ… ഞാൻ അവളുടെ പൂറു മൊത്തം വയിലാക്കി… ഹും.. അവളു വീണ്ടൂം കാലു അകത്തി… പെട്ടെന്നായിരുന്നു … അവളുടെ പൂറിൽ നിന്നു പലുവന്നത്… ഹമ്മെ….. ഹൊ… എൻ്റെ അനിയത്തിയുടെ പാലിന് എന്തൊരു രുചി… ഹൊ… അനിയത്തിയുടെ പലു മൊത്തം ഞാൻ കുടിച്ചു… ഒരു ഫ്രഞ്ച് അടിക്കാൻ മുഖത്തേക്ക് അടുതത്തും… കോളിംഗ് ബെൽ അടിച്ചു… അത് അമ്മയായിരുന്നു… അവൾ: ആയോ അമ്മ… ഞങ്ങൾ രണ്ടാളും ഒന്ന് പകച്ചു… അവള് പാൻ്റ് എട്ട് അവളുടെ മുറിയിലേക്ക് ഓടി… സമയം നോക്കിയപ്പോ.. 12 മണി.. ഇന്ന് അമ്മക്ക് ജോലി ഇല്ലെ… ഞാൻ താഴേക്ക് ചെന്ന് door തുറന്നു… അമ്മ: ഹ… ഉറങ്ങുവയിരുന്നോ… ഞാൻ: ഹേയ് എല്ലാ… എന്നെന്ത നേരത്തെ വന്നേ… അമ്മ : ഇന്ന് നേരത്തെ വിട്ടു… അവളെന്ത് എടുക്കുവ… ഞാൻ: ക്ലാസ്സ് ആണെന്ന് തോനുന്നു… അമ്മ: ഞാൻ എന്ന ഒന്ന് കുളിക്കാട്ടെ… ഞാൻ : അം… ചെല്ല്.. .. ഞാൻ എൻ്റെ മുറിയിലേക്ക് നിരാശയോടെ നടന്നു റൂമിൽ മൊത്തം എൻ്റെ അനിയത്തിയുടെ മണമായിരുന്നു… ഹൊ… ഞാൻ താഴെ നോക്കിയപ്പോ അവളുടെ പാൻ്റി … ഞാൻ അത് എടുത്തു… നനഞ്ഞു കൊഴഞ്ഞ് ഇരിക്കണ്… അതിൻ്റെ മണം എന്നെ വീണ്ടും മത്ത് പിടിപ്പിച്ചു…. ഞാൻ അവളുടെ പാൻ്റീസ് ആയി ബാത്ത്റൂമിൽ പോയി… വാണ മടിച്ചു… ഹൊ.. അതിൽ കുറച്ച് ഞാൻ ഒഴിച്ച്… കുറച്ച് കഴിഞ്ഞ് ഞാൻ താഴോട്ട് പോയി… അനിയത്തി അവിടെ അടുക്കളയിൽ നിൽക്കുന്നു… എന്നെ കണ്ടതും… അവൾ: ഏട്ടാ അമ്മയോട് പറയരുത്… ഞാൻ: നീ ഇങ്ങു വന്നേ… ഞാൻ അവളെ അവളുടെ മുറിയിലേക്ക് കൊണ്ടുപോയി… ഡീ ഞാൻ ആരോടും പറയില്ല… ഇനി നീ ആയിട്ട് പറയാണ്ട് ഇരുന്ന മതി… അവൾ: ഹാവൂ… സമാതനമായി… ഞാൻ: പിന്നെ ഞാൻ നിനക്ക് ഇപ്പോഴും വിരൽ ഇട്ടു തരും.. സമതിച്ചോ… അവൾ: അം… ഞാൻ: എങ്ങനെ ഉണ്ടായി സുഖിച്ചോ… അവൾ:ഹൊ… അവളു പറഞ്ഞപോലെ തന്നെ സ്വർഗം കണ്ടൂ… ഞാൻ: നിൻ്റെ പാലിന് നല്ല ടേസ്റ്റ് ആയിരുന്നു… അവൾ: ആയ്യെ… ( അവൾക്ക് നാണം വന്നു) ഹൊ… ഈ ഏട്ടൻ… എന്നതാ കാട്ടിയേ… ഞാൻ ഇന്നേവരെ ഇങ്ങനെ സുഖിച്ചിട്ടില്ല… ഞാൻ: ഈ പാലിന് നല്ല ടേസ്റ്റ് ആണ്… അവൾ:ഇനിയും വേണോ ഏട്ടന്… ഞാൻ: താരുവോ … അവൾ: തരാം… എനിക്കുള്ള ഗ്രീൻ സിഗ്നൽ കിട്ടി… ഞാൻ പയ്യെ അവളുടേ പാൻ്റിൻ്റെ മുകളിൽ കൂടെ പൂറിൽ തൊട്ടു… അവൾ: അമ്മ വരും… ഇപ്പൊ വേണ്ട… ഞാൻ: പാൻ്റി എന്ത്യേ…? അവൾ:ഏട്ടൻ്റെ മുറിയിൽ… ഞാൻ എൻ്റെ കയ്യിൽ നിന്ന് അവൾക്കു കൊടുത്തു… അവൾ: ആയെ ഇതെന്ന നനഞ്ഞു ഇരികണെ… ഞാൻ : കുറച്ച് പലോകെ പറ്റി പിടിച്ച് ഇരിപണ്ട്… അവള് അതും പിടിച്ചൊണ്ട് പോയി കഴുകി ഇടാൻ പോയി…. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം ഓക്കേ കഴിച്ച് അങ്ങനെ രാത്രിയായി…എല്ലാവരും കിടന്നു… അവളു എനിക്ക് മെസ്സേജ് അഴിച്ചു… അവൾ: ഏട്ടാ… ഉറങ്ങിയോ…? ഞാൻ: ഇല്ല…. അവൾ: ഞാൻ വർട്ടെ… ഞാൻ: എന്തിന്… അവൾ: എനിക്ക് ഉറക്കം വന്നില്ല… ഞാൻ:എന്ന വാ… അവളുടെ മുറി താഴെയാണ്.. അവളു പെട്ടന്ന് തന്നെ…മുറിയിൽ വന്നു… ഞാൻ: എന്തടി… അവൾ: ഏട്ടാ.. അവളു കിടന്നു പരുങ്ങി… എനിക്ക് കാരിയം പിടികിട്ടി… ഞാൻ:അടി നാളെ ചെയ്യാം… അവൾ: ഏട്ടന് ഇങ്ങനെ മനസിലായി… ഞാൻ: നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ.. അവൾ: ശെരി… ഏട്ടാ… അവളു മുത്ത് നിക്കുവാണെന്ന് അറിയാം പക്ഷെ എനിക്ക് ഒരു മൂഡ് ഉണ്ടായില്ല… ഞാൻ അവളെ അടുത്ത് വിളിച്ചു… പയ്യെ ഒന്ന് കെട്ടി പിടിച്ച്… അവളുടെ മുല എൻ്റെ നെഞ്ചിലെ പയ്യെ ഇരിന്നു.. അവളെ മറ്റിട്ട്.. ഞാൻ മുലയിൽ നേക്കി… അവൾ: ഹ… ഏട്ടാ… വേദനിക്കുന്നു.. ഞാൻ: ഹൊ ഹൊ… അവൾ: ഏട്ടാ ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ… ഏട്ടൻ്റെ കൂടെ…. ഞാൻ: അത് വേണ്ടടി… അമ്മയും അച്ഛനും സംശയിക്കും… അവൾ: പ്ലീസ് ഏട്ടാ… ഞാൻ: വേണ്ട മോളെ… നമ്മുക്ക് പിന്നെയെപ്പോലെങ്കിലും കിടക്കാം.. അനിയത്തിക്കു സങ്കടമായി… ഞാൻ അവൾക്കു കവിളിൽ ഒരു ഉമ്മ കൊടുത്തു… ചെല്ല്… കിടന്നു ഉറങ്ങാൻ നോക്ക്… അവൾ: ഏട്ടാ… ഇതൊന്നും ആരോടും പറയരുത്… പിന്നെ ആ ഹജിയരുടെ മോളുടെ ക്ലിപ്പസും… ഞാൻ: ഹൊ ഡീ…ഞാൻ ഇത് വരെ വേല്ലോം പറഞ്ഞോ… ഇല്ലല്ലോ… അവൾ: ഇല്ല… എന്നാലും… ഞാൻ: നി എൻ്റെ അനിയത്തിയലെ…ഞാൻ പറയുവോ അവൾ: ഇല്ല… ഞാൻ: എന്ന ചെല്ല്.. അങ്ങനെ ഞങ്ങൾ ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞു… Current ഇല്ലാത്തത് കൊണ്ട് ഞാൻ രാവിലെ 10:30ക്കാണ് അങ്ങനെ പല്ല് തുപ്പും കൂളിയും breakfastum കഴിഞ്ഞ് വന്നപ്പോ 11:30 ആവറായി അനിയത്തിക്ക് ക്ലാസ്സും… കുറച്ച് കഴിഞ്ഞ് 12 മണിയോകെ ആയപ്പോ അമ്മയും വന്നു… ഞങ്ങൾ രണ്ടു പേരും നിരാശയായി… അമ്മ കുളിച്ചു ഭാഷണം കഴിച്ചു… ഒന്ന് കിടന്നെച്ച് വരാം എന്ന് പറഞ്ഞു പോയി…ഞാൻ എൻ്റെ റൂമിൽ തന്നെഉണ്ടായി… അവള് ആ ഗ്യാപ്പിൽ എൻ്റെ മുറിയിൽ വന്നു.. അവൾ: ഏട്ടാ… ഞാൻ: ഹ… ക്ലാസ്സ് കഴിഞ്ഞോ… അവൾ: ഇല്ല Lunch ടൈം അണ്… അമ്മ കിടക്കുവ… ഞാൻ: ഇന്ന് വേണോ… അമ്മ വരുവോ… അവൾ: വാ ഏട്ടാ അമ്മ വരില്ല എനിക്ക് ഇനി ക്ലാസ്സും ഉണ്ട്… ഇപ്പൊ പറ്റിയ സമയമാണ്… അവൾക്ക് മതം പൊട്ടി നിക്കുവനെന്ന് കണ്ടാൽ തന്നെ അറിയാം… അവൾ: ഏട്ടൻ എന്ന late ആയെ… എണിക്കൻ… ഞാൻ: current ഇല്ലാത്തത് കൊണ്ടാണ്… ഉറങ്ങിയില്ല… അവൾ: ഹാം… അവളെ ഞാൻ എൻ്റെ കട്ടിലിൽ കിടത്തി… എന്നിട്ട് ഞാൻ അവളുടെ പാൻ്റിൻ്റെ ഇടയിലൂടെ കൈ കിടത്തി… പയ്യെ മസ്സാജ് ചെയ്യാൻ തുടങ്ങി… മല്ലെ പൻ്റ്‌സും പൻ്റീസും താഴോട്ട് ഇറക്കി… മൊത്തം ഇരക്കിയില്ല… പയ്യെ… ഞാൻ വിരലിട്ടു സുഖിപ്പിച്ചു…. കുറേ നേരം അത് തുടർന്ന്… കുറേ നേരം കഴിഞ്ഞ്… അവൾക്ക് വരാൻ തുടങ്ങി.. ഞാൻ അത് മൊത്തം വായിലാക്കി… എനിക്കും അവൾക്കും ചെറിയ ഒരു സുഖം കിട്ടി.. അവൾക്ക് ഓൺലൈൻ ക്ലാസ്സ് തുടങ്ങി… അങ്ങനെ അന്നത്തെ ദിവസം കിടന്നു പോയി.. അടുത്ത ദിവസം അവൾക്കു പരീഷയായിരുന്ന്… അതുകൊണ്ട് അന്ന് ഒന്നും നടന്നില്ല… അതിൻ്റെ തൊട്ടടുത്ത ദിവസം .. അമ്മ ഒരു 3:00ആയപ്പോ വന്നു… അമ്മ തിടുക്കത്തിൽ ബാഗ് ഓക്കേ പാക്ക് ചെയ്ത്… അമ്മ: അവള് ഇവിടെ… ഞാൻ: ക്ലാസ്സിൽ അണ്… അമ്മ ഇത് എങ്ങോട്ടാ… അമ്മ : മാമൻ അവിടെ പണി സലത്ത് ഒന്ന് വീണു ഞാൻ: ആയോ… എന്നിട്ടോ… അമ്മ: ഒന്നും പറ്റിയില്ല… ഞാനും അച്ഛനും ഒന്ന് പോയെച്ചും വരാം നാളെകഴിഞ്ഞ വരു… നീ അവളോട് പറഞ്ഞെരെ… അച്ഛൻ ജംഗ്ഷനിൽ ഉണ്ട്… ഞാൻ: ഞാൻ കൊണ്ട് വിടാം… അമ്മ : എന്ന പെട്ടന്നു വാടാ.. ഞാൻ അമ്മനെ കൊണ്ടുപോയി വിട്ടു… അവൾ: അമ്മ ഇവിടെ പോയതാ… ഏട്ടാ… ഞാൻ: അമ്മ വിട്ടിൽ പോയതാ… നാളെ വരും നമ്മുടെ മാമൻ ഒന്ന് വീണു.. കുഴപ്പം ഇല്ല… അവൾ: ആയ്യോ…. ഞാൻ: കുഴപ്പം ഒന്നുമില്ല… നിൻ്റെ ക്ലാസ്സ് കഴിഞ്ഞോ… അവൾ: ഇല്ല… ഞാൻ: എന്ന ചെല്ല്.. ഒരു 7:30 ആയപ്പോ അവള് മുകളിലേക്ക് വന്നു… അവൾ: ഏട്ടാ അച്ഛൻ എന്താ വരത്തെ..? ഞാൻ: അച്ഛനും അങ്ങോട്ട് പോയി നാളെയാണ് വരു… അവൾ: അണോ…ഏട്ടാ …. ഞാൻ :ഹം അവൾ: ഏട്ടാ എന്ന ഇന്ന് ഞാൻ ഏട്ടൻ്റെ കൂടെ കിടന്നോട്ടെ….? ഞാൻ: കിടന്നോ… നമ്മുക്ക് ഇപ്പൊ ചൊറുണ്ടലോ… അവൾ:അം… ഞങ്ങൾ അങ്ങനെ ഒരു 8 മണിയൊക്കെ ആയപ്പോ ഡോരോകെ പൂട്ടി മുകളിലേക്ക് പോയി വെള്ളവുമായി… ഞാൻ അവളെ കെട്ടിപ്പിടിച്ചു അവള് എന്നെയും… എന്നിട്ട് ഞാൻ അവളുടെ മുഖത്ത് പിടിച്ചു… അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു… അവളെനിക്കും തന്നു ഞാൻ മെല്ലെ അവളുടെ ചുണ്ട് വായിലാക്കി… അവൾക്ക് എന്താണ് ചെയ്യണ്ടേ എന്ന് അറിയില്ല…എൻ്റെ കുട്ടൻ നല്ല കമ്പി പര പോലെ എണീറ്റ് നിൽക്കുന്നുണ്ട്…ഞങൾ ഫ്രഞ്ച് അടിച്ചുകൊണ്ട് തന്നെ കാട്ടിലേക്ക് ചാഞ്ഞു… ഞാൻ അവളുടെ മെത്ത് ആയിരുന്നു… അവൾ: അയ്യോ ഞാൻ: ഇന്തടി… അവൾ:എൻ്റെ പൂറിൽ എന്തോ… Haa… ഞാൻ: അത് എൻ്റെ സതനമടി… അവൾ: ഹൊ… ഇത് എന്ന കല്ല് ആണോ… ഞാൻ അവളുടെ ചുണ്ട് വീണ്ടും വായിലാക്കി…സംസാരിക്കാൻ സമയമില്ല… പയ്യെ ഞാൻ അവളുടെ ബനിയൻ ഊരി… കൂടെ ബ്രായും… അവളുടെ മുലകൾ ഞാൻ മസാജ് ചെയ്യാൻ തുടങ്ങി… ഒരെണ്ണം ഞാൻ വായിലാക്കി… ഹേ… ഏട്ടാ… അവളുടെ റോസ നിറമുള്ള nipples onnu കടിച്ചു…. Haa… ഏട്ടാ… വേദനിക്കുന്നു… പയ്യെ… മറ്റേ കയ്യിൽ മറ്റെ മുലയുടെ nipples … ഉടക്കുന്ന്…. ഞാൻ രണ്ടു നിപ്പിൾസും മാറി മാറി നക്കി…. അവളു നന്നായി സുഖിച്ചു… ഞാൻ: മോളെ… അവൾ: എന്താ ഏട്ടാ… ഞാൻ: ഏട്ടൻ്റെ ഈ നിക്കർ ഉറിക്കെ… അവൾ: ആയ്യേ… എന്തിന്… ഞാൻ: ഏട്ടനും സുഖികണം… അവൾ: ശെരി ഏട്ടാ… അവളു എൻ്റെ നികർ ഊരി…കൊലച്ച് നിക്കണ എൻ്റെ കുട്ടനെ കണ്ട് അനിയത്തി.. പേടിച്ച്… ഞാൻ : മോള് അത് ഒന്ന് പിടിച്ചേ… ഞാൻ പറയണത് എല്ലാം അവള് കേട്ടു… ഇനി മോള് ആ തൊലി മറ്റികെ… എന്നിട്ട് വയിൽ ഇടു… അവളതോകെ അനുസരിച്ച്… ഇനി ഉമ്പി വലിക്ക്… അവളു നനയിട്ട് ഉംബി വലിച്ചു… ഹ… മമ… ഹൊ… Mm… ഉമ്പ്… മോളെ… ഏട്ടന് വരാറായി… മൊത്തം കുടിച്ചോണം… കുറച്ച് കഴിഞ്ഞ് വണ പാൽ അവളുടെ വായിലേക്ക് തെറിച്ചു… അവളത്… നക്കി കുടിച്ചു… ഞാൻ: ഇനി ഏട്ടൻ മോളെ സുഖിപ്പിക്കാ.. ഞാൻ അവളുടെ പൻ്റ്സും പാൻ്റീസും അഴിച്ചു…ഞാൻ എൻ്റെ ഷർട്ടും ഞങൾ ഇപ്പൊൾ ഒന്നും തന്നെ എട്ടാട്ടില്ല… അവളുടെ കാലുകൾ മക്സിമും അകത്തി വെച്ചു… അവൾ:ഏട്ടാ മതി… ഇനി ഞാൻ കീറും… ഞാൻ മെല്ലെ… അവളുടെ പൂറു വായിലാക്കി… കൂടെ… വിരാളിടനും തുടങ്ങി… കുറേ നേരം അത് തുടർന്ന്… ഹേ… ഹ.. മമ ഹൊ… ആഹ അഹ് ഏട്ടാ… വരാറായി… അവളുടെ പാല് മൊത്തം കുടിച്ചു…. അവൾ:ഹൊ… ഏട്ടാ… ഞാൻ ഇപ്പൊ അവളുടെ നടുകണ് ഇരികുന്നെ… ഞാൻ: മോളെ… അവൾ:എന്ന ഏട്ടാ… ഞാൻ: സുഘിച്ചോ നി.. അവൾ:അം… ഞാൻ: ഇനിയും വേണോ… സുഖികണ്ണോ… അവൾ:ഏട്ടൻ എന്നെ എന്ത് ചെയ്താലും കുഴപ്പമില്ല… ഞാൻ: എന്ന… ഒരു കളി കളിക്കാം… ഞാൻ എൻ്റെ കുണ്ണാ മെല്ലെ അവളുടെ പൂറിൽ വെച്ച്… ഒന്ന് ഒരസി… Haa…. മെല്ലെ ഞാൻ അകത്തേക്ക് കയറാൻ നോക്കി കുറച്ച് കയറി… അമ്മെ…. ആയ്യൂ… ഹു… ഏട്ടാ…. ഞാൻ അവളുടെ വയ പോത്തി… അലറല്ലെടി…. ഞാൻ എൻ്റെ കുണ്ണ ഊരി… അവളുടെ പൂറു നക്കി… എന്നിട്ട് വിടർത്തി പിടിച്ചു ഒന്നുടി വായിലാക്കി…. ഹു… ഹേ… അഭ്… അഹ്ഹ… ഏട്ടാ.. ഹു… ഞാൻ വീണ്ടും ഒരു കൈ കൊണ്ട് വിടർത്തി പിടിച്ച് വിരലിട്ടു… കുറച്ച് നേരം ഇട്ടു… ഹാമ്മേ… ഹേ… ഏട്ടാ… എന്നിട്ട് വീണ്ടും ഞാൻ എൻ്റെ കുണ്ണ അവളുടെ പൂറിൽ കയറ്റി…ഇച്ചിരി പട് പെട്ടു… പക്ഷേ കുറിനേരത്തെ കഷ്ടപ്പാട് കൊണ്ട് മൊത്തം അകത്തേക്ക് കയറി… Haa… ഏട്ടാ… എൻ്റെ പൂറു…. ഞാൻ മെല്ലെ അടി തുടങ്ങി… കുറച്ച് കഴിഞ്ഞ് അവളു ആസ്വദിക്കാൻ തുടങ്ങി… വേദന മാറി അതൊരു സുഖമായി… ഞാൻ: വേദന മറിയോ.. അവൾ: മമ… ഞാൻ എൻ്റെ കുണ്ണ മെല്ലെ വലിച്ചൂരി…. കുറച്ച് അതികം ചോര… കാണ്ടു… ഞാനത് തുടച്ചു… വീണ്ടും അനിയത്തിയുടെ കൊച്ചു പൂറിൽ എൻ്റെ കുണ്ണ വീണ്ടും കയറ്റി… അടി തുടങ്ങി… അവളു അത് ശെരിക്കും അസ്വത്തികുന്നുത് ഞാൻ കണ്ടൂ… കുറച്ച് നേരം കുണ്ണ അവളുടെ പൂറിൽ വെച്ചു… അവളുടെ മെതെ ക്ക് വീണു…അവളുടെ ചുണ്ട് വായിലാക്കി… ഞാൻ വീണ്ടും അടി തുടങ്ങി…ഈ പ്രവിഷം അഞ്ഞ് അടിച്ചു… അമ്മെ… ആയ്യ… ഏട്ടാ… കുറച്ച് കഴിഞ്ഞ് അവൾക്കു വരാറായി എന്ന് പഞ്ഞു… ഞാൻ അസിയിടെ വേകത കൂട്ടി… Haa… ഏട്ടാ… അടി haa… ഹൂ…. .. ഞാൻ എൻ്റെ കുണ്ണ യൂറി… അവൾക്കു പോയി എന്ന് എനിക്ക് മനസിലായി… അവൾക്ക് വയ്യാതെയയി ഞാൻ അവളോട് തിരിഞ്ഞു കിടക്കാൻ പറഞ്ഞു… അവൾക്ക്… കാലിന് മരവിച്ചു കിടക്കുവനെന്ന് പറഞ്ഞു… അതുകൊണ്ട് ഞാൻ തന്നെ അവളെ തിരിച്ചു കിടത്തി… ഞാൻ എൻ്റെ കുണ്ണയെ അവളുടെ ചന്തിയിൽ വെച്ച് അവൾ:ഏട്ടാ വേണ്ട… ഞാൻ: മോള് അവിടെ കിടന്നോ… ഏട്ടൻ നോക്കിക്കോളാം… ഞാൻ എൻ്റെ കുണ്ണയെ പയ്യെ കയറ്റി… നല്ല മുറുക്കം… ഞാൻ അവളുടെ ചന്തിയിൽ തുപ്പി… എന്നിട്ട് ഓന്നുടി കയറ്റാൻ നോക്കി കുറച്ച് കയരുന്നുണ്ട്… ഞാൻ വീണ്ടും ശ്രമിച്ചു… അനിയത്തി കരയാൻ തുടങ്ങി… ഏട്ടാ… ഹ… വേണ്ട… എനിക്ക് വൈയ്യ… ഞാൻ കുറച്ചുകൂടി ശക്തിയിൽ കയറ്റി… ഇപ്പോൾ എൻ്റെ കുണ്ണ മൊത്തം അനിയത്തിയുടെ ചന്തിയിൽ കയറി… അവൾ:ഏട്ടാ ഊരി എഡുക്ക്… ഹൊ… ഞാൻ അതൊന്നും വക വെക്കാതെ… മെല്ലെ അടി തുടങ്ങി… ഹേ… ഹ… ഏട്ടാ … Hmm…. ഹായ്യു… മമ… കുറേ നേരം അടി തുടർന്നു… കുറച്ച് കഴിഞ്ഞ് എനിക്ക് വരാറായി… ഞാൻ എൻ്റെ കുണ്ണ മൊത്തം ഊരി… അവളെ തിരിച്ചു കിടത്തി… വായിലേക്ക് എൻ്റെ കുണ്ണ കയറ്റി അവളോട് ഉമ്പൻ പറഞ്ഞു… കുറച്ച് കഴിഞ്ഞ് എൻ്റെ പാല് മൊത്തം അവളുടെ വായിൽ ചീറ്റിച്ചു… അവൾ:ഏട്ടാ മതി…. ഇനി നാളെ എൻ്റെ പൂറു എല്ലാം വേദന എടുക്കുന്നു… ഞാൻ: തിരുമി തന്നോ… അവൾ:നാളെ മതി… പറ്റില്ല… ഞങ്ങൾ അങ്ങനെ light off ആക്കി കിടന്നു…
Copyright - Zac Poonen (2000)This article has been copyrighted to prevent misuse. It should not be reprinted or translated without written permission from the author.Permission is however given for this article to be downloaded and printed provided it is for FREE distribution, provided NO ALTERATIONS are made,provided the AUTHOR'S NAME AND ADDRESS are mentioned,and provided this copyright notice is included in each printout. ഉള്ളടക്കം 1. മനുഷ്യന്‍റെ തോല്‍വിയിലെ ദൈവികലക്ഷ്യം 2. പരാജയപ്പെട്ടവരെക്കുറിച്ചുള്ള ദൈവത്തിന്‍റെ സമ്പൂര്‍ണഹിതം A- A+ ഉള്ളടക്കം 1. മനുഷ്യന്‍റെ തോല്‍വിയിലെ ദൈവികലക്ഷ്യം 2. പരാജയപ്പെട്ടവരെക്കുറിച്ചുള്ള ദൈവത്തിന്‍റെ സമ്പൂര്‍ണഹിതം A- | A+ അധ്യായം 1 മനുഷ്യന്‍റെ തോല്‍വിയിലെ ദൈവികലക്ഷ്യം അതൊരു ഉത്സാഹം നല്‍കുന്ന വചനമല്ലേ?. നിങ്ങള്‍ അതു കേട്ടോ?. "നിങ്ങള്‍ക്ക് ഇനിമേലില്‍ ഒരു ചതിയനായിരിക്കേണ്ട ആവശ്യമില്ല." ഹല്ലേലുയ്യ! നിങ്ങള്‍ ഇനി ഒരിക്കലും പാപത്തില്‍ വീഴുകയില്ല എന്നല്ല പറഞ്ഞത്. ജീവിതത്തില്‍ മേലില്‍ ഒരു വഞ്ചനയും ഉണ്ടായിരിക്കുകയില്ല എന്നാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇനി ഒരിക്കലും കാപട്യം ഉണ്ടായിരിക്കുകയില്ല. തുടര്‍ന്നു ദൈവം യാക്കോബിനോട് അരുളിച്ചെയ്യുന്നു "നിന്‍റെ പേര് ഇനി യിസ്രായേല്‍ (ദൈവത്തിന്‍റെ പ്രഭു) എന്നായിരിക്കും. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചിരിക്കുന്നുവല്ലോ." എന്തൊരു രൂപാന്തരം-ഒരു 'ചതിയ'നെന്ന നിലയില്‍ നിന്നു 'ദൈവത്തിന്‍റെ പ്രഭു' എന്ന സ്ഥാനത്തേക്ക്. യാക്കോബ് തകര്‍ക്കപ്പെട്ടതിനെതുടര്‍ന്നാണ് ഇതു സംഭവിച്ചത്. നമ്മുടെ വിളിയും ഇതാണ്-ഒരു പ്രഭുവിനെപ്പോലെ ക്രിസ്തുവിനോടൊപ്പം തന്‍റെ സിംഹാസനത്തില്‍ ഇരുന്ന് സാത്താന്‍റെ മേല്‍ ആത്മീയാധികാരം നടത്തി സ്ത്രീപുരുഷന്മാരെ സാത്താന്‍റെ ബന്ധത്തില്‍ നിന്നു പുറത്തു കൊണ്ടുവരിക. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അംഗങ്ങളെന്ന നിലയില്‍ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിക്കുന്ന അനുഭവം. എല്ലാവര്‍ക്കും ഒരനുഗ്രഹമാകാന്‍ വേണ്ടിയാണു നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ നാം തകര്‍ക്കപ്പെട്ടാല്‍ മാത്രമേ അതു നടക്കൂ. നമ്മുടെ കാപട്യവും വഞ്ചനയും സംബന്ധിച്ചു നാം ദൈവത്തോടു സത്യസന്ധരായാല്‍ മാത്രമേ നാം നുറക്കം അറിയുകയുള്ളൂ. പല നൂറ്റാണ്ടുകള്‍ക്കുശേഷം യാക്കോബിന്‍റെ ഒരു അനന്തരഗാമി, നഥനയേല്‍ യേശുവിനെ കണ്ടുമുട്ടുമ്പോള്‍ കര്‍ത്താവ് അവനെക്കുറിച്ചു പറഞ്ഞു "ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍ ഇവനില്‍ യാക്കോബില്ല (കാപട്യമില്ല)". (യോഹന്നാന്‍ 1:47). തുടര്‍ന്ന് യേശു നഥനയേലിനെ യാക്കോബ് ബഥേലില്‍ വച്ചുകണ്ട ഗോവേണിയെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു. നഥനയേല്‍ സാക്ഷാല്‍ യിസ്രായേല്യനാണ്-അത് അവന്‍ പൂര്‍ണനായതുകൊണ്ടല്ല, അവനില്‍ കാപട്യവും ചതിവും ഇല്ലാത്തതുകൊണ്ടാണ്. ഒടുവില്‍ യാക്കോബ് അവിടെവച്ച് ദൈവത്തിന്‍റെ മുഖം കണ്ടതുകൊണ്ടാവണം ആ സ്ഥലത്തിന് 'പെനിയേല്‍' എന്നു പേരിട്ടത്. ബഥേലില്‍ 'ദൈവത്തിന്‍റെ ഭവനം' എന്ന കാര്യത്താലാണ് അവന്‍ പിടിക്കപ്പെട്ടത്. നിങ്ങള്‍ പല വര്‍ഷങ്ങളായി ദൈവത്തിന്‍റെ ഭവനത്തിലാണെന്നു വരാം. പക്ഷേ നിങ്ങള്‍ ദൈവത്തിന്‍റെ മുഖം കണ്ടിട്ടുണ്ടാവുകയില്ല. എങ്കില്‍ നിങ്ങള്‍ക്ക് ആവശ്യം ദൈവത്തോട് ഒരു രണ്ടാം മുഖാമുഖമാണ്-അവിടെ നിങ്ങള്‍ അവിടുത്തെ മുഖം കാണും. യാക്കോബ് അത്ഭുതാഹ്ലാദങ്ങളോടെ പറയുന്നു 'ഇപ്പോള്‍ ഞാന്‍ ദൈവമേ, അവിടുത്തെ മുഖം കാണുന്നു എന്‍റെ ജീവിതം സംരക്ഷിക്കപ്പെട്ടിരിക്കുന്നു" "ഞാന്‍ ആ കമ്പനിയില്‍ നിന്നു പറത്താക്കപ്പെടേണ്ടവനാണ്. പക്ഷേ എന്‍റെ ശമ്പളം മൂന്നിരട്ടിയാക്കുകയാണു ചെയ്തത്!" "ഞാന്‍ നരകത്തില്‍ പോകേണ്ടവനായിരുന്നു. പകരം അവിടുന്നു പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ചു. ഹല്ലേലുയ്യാ!" പല വിശ്വാസികളും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാത്തതിന്‍റെ കാരണം ഇപ്പോള്‍ എനിക്കറിയാം എന്നു ഞാന്‍ കരുതുന്നു. അവര്‍ അതു കൈവശമാക്കാന്‍ ശ്രമിക്കുന്നു. അതിനു യോഗ്യരായിത്തീരുവാനാണ് അവരുടെ ശ്രമം. പല മതങ്ങളിലുമുള്ള ആത്മാര്‍ത്ഥതയുള്ള ആളുകള്‍ പാപമോചനം നേടാനായി ശ്രമിക്കുന്നതും ഇതേ വിധമാണ്. അവര്‍ക്കെന്തുകൊണ്ടാണു പാപക്ഷമ ലഭിക്കാത്തത്? അവര്‍ അതു നേടാന്‍ ശ്രമിക്കുന്നു എന്നതാണു കാരണം. നിങ്ങള്‍ക്ക് എങ്ങനെയാണു നിങ്ങളുടെ പാപത്തില്‍ നിന്നു ക്ഷമ ലഭിക്കുന്നത്? നിങ്ങള്‍ അതു നേടുകയായിരുന്നോ? നിങ്ങള്‍ക്കതിന് അര്‍ഹത ഉണ്ടായിരുന്നോ? നിങ്ങള്‍ ദൈവത്തിന്‍റെ ക്ഷമയ്ക്ക് ഒരിക്കലും അര്‍ഹനല്ലെന്നു തിരിച്ചറിഞ്ഞ ഒരു ദിവസം നിങ്ങളുടെ ജീവിതത്തിലുണ്ടായി. അപ്പോള്‍ നിങ്ങള്‍ യേശുവിന്‍റെ അടുത്തേക്കു വന്നു. ഒരു ക്രിസ്ത്യാനിയായിട്ടല്ല, ഒരു പാപിയെന്ന നിലയില്‍. ഉടനെ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു. ആത്മാവിന്‍റെ നിറവു പ്രാപിക്കാന്‍ നാമും ഈ വിധം വരേണ്ടതുണ്ട്. ഇന്നു പല വിശ്വാസികളും പരിശുദ്ധാത്മാവിന്‍റെ നിറവിനുവേണ്ടി കാത്തിരിക്കയും പ്രാര്‍ത്ഥിക്കയും ഉപവസിക്കയും ചെയ്യാറുണ്ട്. ഇവയൊക്കെ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അതെല്ലാം നല്ലതാണ്. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ നിറവുപ്രാപിക്കാന്‍ യോഗ്യരാകാന്‍ വേണ്ടി നിങ്ങള്‍ ഇതിലേതെങ്കിലും ചെയ്താല്‍ അപ്പോള്‍ നിങ്ങള്‍ തെറ്റായ പാതയിലാണ്. അപ്പോള്‍ ആത്മാവിന്‍റെ നിറവ് ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ ദൈവത്തെത്തന്നെ ചോദ്യം ചെയ്തെന്നു വരും: "കര്‍ത്താവേ, ഞാന്‍ പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും കാത്തിരിക്കുകയും ചെയ്തതാണല്ലോ. എന്നിട്ടും അവിടുന്ന് എന്താണെന്നെ നിറയ്ക്കാഞ്ഞത്?" പക്ഷേ പാപക്ഷമ നിങ്ങള്‍ക്ക് നേടിയെടുക്കാനോ അതിന് അര്‍ഹത നേടുവാനോ കഴിയാത്തതുപോലെ പരിശുദ്ധാത്മാവും സ്വന്ത പ്രയത്നത്തിലൂടെ നേടിയെടുക്കുവാനോ അതിനു അര്‍ഹനായിത്തീരുവാനോ നിങ്ങള്‍ക്കു കഴിയുകയില്ല. ഇവ രണ്ടും ദൈവത്തിന്‍റെ ദാനമാണ്. രണ്ടിനുവേണ്ടിയും നിങ്ങള്‍ക്ക് ദൈവത്തിനു വില നല്‍കാന്‍ സാധ്യമല്ല. നിങ്ങള്‍ അവ സൗജന്യമായി എടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അതു കിട്ടുകയില്ല. ദൈവത്തിന്‍റെ ദാനങ്ങളെല്ലാം സൗജന്യമാണ്. പക്ഷേ മനുഷ്യന്‍റെ തെറ്റ്, ദൈവത്തിന് ഇതിനെല്ലാം അവന്‍ വിലകൊടുക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ഫലം അവന് ഒന്നും സ്വായത്തമാക്കാന്‍ കഴിയാതെ പോകുന്നു. ദൈവത്തിന്‍റെ ദാനങ്ങള്‍ ലഭിക്കുവാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെ യോഗ്യനാക്കിത്തീര്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവ ലഭിക്കുകയില്ല. നിങ്ങള്‍ ഇതുവരെ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാത്തതിന്‍റെ കാരണം ഒരു പക്ഷേ ഇതാകാം. യേശു ഭൂമിയിലായിരുന്നപ്പോള്‍, മറ്റാരേക്കാളും പാപക്ഷമയ്ക്ക് തങ്ങളാണ് അര്‍ഹരെന്ന് അന്നു പരീശന്മാര്‍ ചിന്തിച്ചു. പക്ഷേ അവര്‍ക്കതു ലഭിച്ചില്ല-അവര്‍ നരകത്തിലേക്കു പോയി. അതേ സമയം മഗ്ദലനമറിയത്തെപ്പോലെയുള്ള കുപ്രസിദ്ധരായ പാപികള്‍ക്കു പാപക്ഷമ വേഗം ലഭ്യമായി. ഒരു ജീവിതകാലം മുഴുവന്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ഒരു കള്ളന് ഒരു നിമിഷം കൊണ്ടു ക്ഷമ ലഭിക്കുകയും അവന്‍ ക്രൂശിക്കപ്പെട്ട രാത്രിയില്‍ തന്നെ പറുദീസയില്‍ പ്രവേശിക്കുകയും ചെയ്തു. അര്‍ഹരല്ലാത്തവര്‍ക്കാണ് ദൈവം തന്‍റെ ഏറ്റവും നല്ല ദാനങ്ങള്‍ നല്‍കുന്നത്..പതിനൊന്നാം മണിക്കൂറില്‍ മുന്തിരിത്തോപ്പില്‍ ജോലിചെയ്യാന്‍ എത്തിയവര്‍ക്ക് തങ്ങള്‍ ഒന്നിനും അര്‍ഹരല്ലെന്ന് അറിയാമായിരുന്നു ഫലം അവര്‍ക്ക് ആദ്യം പ്രതിഫലം ലഭിച്ചു. പക്ഷേ നേരത്തെ വന്നവര്‍ക്ക് തങ്ങള്‍ കൂലിക്ക് അര്‍ഹരാണെന്നു തോന്നി. അതിന്‍റെ ഫലമായി അവര്‍ പിമ്പന്മാരായി. ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ പിതാവിനു വിരലില്‍ മോതിരമുണ്ടായിരുന്നു. പക്ഷേ ഒരുനാള്‍ അവന്‍ അത് ഊരി തന്‍റെ പണം മുഴുവന്‍ പാഴാക്കിയ ഇളയ മകനു സമ്മാനിച്ചു. എന്തുകൊണ്ടാണ് അവന്‍ ആ മോതിരം മൂത്തപുത്രനു നല്‍കാഞ്ഞത്? കാരണം മുത്തപുത്രന്‍ സ്വന്തനീതിയെക്കുറിച്ചു ബോധ്യം ഉള്ളവനായിരുന്നു. മനുഷ്യദൃഷ്ടിയില്‍ മോതിരത്തിന് അര്‍ഹനായ അവകാശി മൂത്തപുത്രനായിരുന്നു. പക്ഷേ പിതാവ് അത് ഇളയമകനാണു നല്‍കിയത്. ദൈവത്തിന്‍റെ വഴി അതാണ്. ഒരു ജഡവും തന്‍റെ സാന്നിദ്ധ്യത്തില്‍ പ്രശംസിക്കാതിരിക്കേണ്ടതിന്, മനുഷ്യന്‍റെ അഹങ്കാരത്തെ വിനയപ്പെടുത്താന്‍, ദൈവം ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നു. നമ്മുടെ വഴികളല്ല ദൈവത്തിന്‍റെ വഴികള്‍. നമ്മുടെ വിചാരങ്ങളല്ല അവിടുത്തെ വിചാരങ്ങള്‍. ഞാന്‍ ഊന്നിപ്പറയുന്ന ഈ സത്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ദൈവം എങ്ങനെയാണു മനുഷ്യരോട് ഇടപെടുന്നത് എന്നതു സംബന്ധിച്ച അടിസ്ഥാന നിയമം നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ആദ്യമായി ദൈവത്തിന്‍റെ ദയയാണ് എന്നെ അനുതാപത്തിലേക്കു നയിച്ചത്. തുടര്‍ന്ന് എന്‍റെ മേല്‍ ചൊരിഞ്ഞ ദൈവത്തിന്‍റെ കരുണകള്‍ എന്നെ കൂടുതല്‍ അനുതാപത്തിലേക്കു നയിച്ചു. ദൈവത്തിന്‍റെ ദയ നിങ്ങളേയും അനുതാപത്തിലേക്കു നയിക്കട്ടെ. അവിടുത്തെ നന്മയെമുതലെടുക്കാതിരിക്കുക. ദൈവം നമ്മോട് വിവിധ നിലകളില്‍ ദയയുള്ളവനാണ്. എന്നാല്‍ നമ്മളോടു ദയയുള്ളവനായതുകൊണ്ട് അവിടുന്നു നമ്മെ സംബന്ധിച്ച് സന്തുഷ്ടനാണെന്നു കരുതരുത്. അവിടുന്ന് എല്ലാ മനുഷ്യരോടും ദയയുള്ളവനാണ്. അവിടുത്തെ ദയ നമ്മെ അനുതാപത്തിലേക്കു നയിക്കുന്നതിനുവേണ്ടിയാണ്. കാപട്യമില്ലാതെ നാം ദൈവത്തിങ്കലേക്കു തിരിയുമെങ്കില്‍ അവിടുന്നു നമ്മുടെ വിരലിലും മോതിരം അണിയിക്കും. നമ്മെപ്പോലെയുള്ള പാപികള്‍ക്കുവേണ്ടിയാണ് അവിടുന്ന് ആ മോതിരം സൂക്ഷിക്കുന്നത്. യേശു ഒരിക്കല്‍ പരീശന്മാരോട് ഹാസ്യരൂപത്തില്‍ ഇങ്ങനെ പറഞ്ഞു: "നിങ്ങള്‍ എല്ലാവരും വളരെ ആരോഗ്യമുള്ളവരാണ്. നിങ്ങള്‍ക്ക് ഒരു വൈദ്യനെ ആവശ്യമില്ല. രോഗികളായ ആളുകള്‍ക്കാണ് വൈദ്യനെ ആവശ്യം. ഞാന്‍ അങ്ങനെയുള്ളവര്‍ക്കുവേണ്ടിയാണ് വന്നത്". (മത്തായി 9:12). അവിടുന്നു സ്നേഹത്തോടെ ഹാസ്യരസം ഉപയോഗിച്ചു-അവരെ സത്യത്തിലേക്ക് ഉണര്‍ത്തേണ്ടതിനുവേണ്ടി. പക്ഷേ അവര്‍ ഉണര്‍ന്നില്ല. തങ്ങളെത്തന്നെ നീതിമാന്മാര്‍ എന്നു കരുതുന്നവരെവിളിക്കാനല്ല യേശുവന്നത്. മറിച്ച് തങ്ങളെത്തന്നെ പാപികളായി കാണുന്നവരെയാണ്. ഇന്നു നിങ്ങളില്‍ പലരും പരീശന്മാരെപ്പോലെ രോഗികളായിരിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ അത് മനസ്സിലാക്കുന്നുമില്ല. കാപട്യത്താലും, അഹങ്കാരത്താലും, സ്വയനീതീകരണത്താലും രോഗികളായിരിക്കുക. ഈ രോഗങ്ങള്‍ സത്യത്തില്‍ എയ്ഡ്സിനെക്കാളും കാന്‍സറിനെക്കാളും മാരകമാണ്-അവ നിങ്ങളെ നശിപ്പിച്ചെന്നുവരാം! ഈ പാപങ്ങളോടു താരതമ്യപ്പെടുത്തുമ്പോള്‍ കൊലപാതകവും വ്യഭിചാരവുമൊക്കെ പനിയും ജലദോഷവും പോലെ നിസ്സാരമാണ്. കൊലപാതകികളും വ്യഭിചാരികളുമാണ് രോഗികള്‍ എന്നു നിങ്ങള്‍ കരുതുന്നു. എന്നാല്‍ നിങ്ങള്‍ ആ രണ്ടു കൂട്ടരെക്കാളും രോഗാതുരനാണെന്നു വരാം!! തന്‍റെ ജീവനും ശക്തിയും അധികാരവും നമുക്ക് തരുവാന്‍ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ നിരന്തരം പരാജയപ്പെടുവാനും ഒടുവില്‍ തകര്‍ക്കപ്പെടുവാനും അവിടുന്ന് അനുവദിക്കുന്നത്. ഇയ്യോബിന്‍റെ ചരിത്രത്തില്‍ അവന്‍റെ വസ്തുവകകളും കുഞ്ഞുങ്ങളും ആരോഗ്യവും നഷ്ടപ്പെടുത്തി ഏറ്റവും അടിത്തട്ടിലേക്ക് ദൈവം അവനെ കൊണ്ടുവന്നതു നാം കാണുന്നു. പ്രത്യേകാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവനു ഭാര്യയേയും (അവള്‍ അവനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു) മൂന്നു നല്ല കൂട്ടുകാരേയും (അവര്‍ അവനെ തെറ്റിദ്ധരിക്കുകയും വിമര്‍ശിക്കുകയും ചെയ്തു) നഷ്ടപ്പെട്ടു. അവന്‍റെ സ്നേഹിതന്മാര്‍ സ്വയംനീതിമാന്മാരായ പ്രസംഗകരെപ്പോലെയാണ് പെരുമാറിയത്. അവന്‍ നിലംപരിചായപ്പോള്‍ അവനെ പന്തു തട്ടുന്നതുപോലെ ഇട്ടുതട്ടുന്നതില്‍ അവര്‍ ആഹ്ലാദം കണ്ടെത്തി. അവര്‍ അവനെ തട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ ദൈവം തന്‍റെ കരുണയാല്‍ അതിന് ഒരന്തം വരുത്തി. ഈ സമ്മര്‍ദ്ദങ്ങളുടെ എല്ലാം നടുവില്‍ ഇയ്യോബ് നിരന്തരം തന്നെ നീതീകരിക്കുകയാണു ചെയ്തത്. ഒടുവില്‍ ദൈവം അവനോടു സംസാരിച്ചപ്പോള്‍ അവന്‍ തന്‍റെ സ്വയംനീതീകരണത്തിലെ ജീര്‍ണത കണ്ടെത്തി. അനുതപിച്ചു. ഇയ്യോബ് നീതിമാനായ ഒരു മനുഷ്യനായിരുന്നു. അതു നല്ലതാണ്. പക്ഷേ അവന്‍ തന്‍റെ നീതിയെക്കുറിച്ച് അഹംഭാവം ഉള്ളവനായിരുന്നു. അത് ചീത്തയായിരുന്നു. പക്ഷേ ദൈവം അവനോട് ഇടപെട്ടുകഴിഞ്ഞപ്പോള്‍ അവന്‍ തകര്‍ക്കപ്പെട്ട ഒരുവനായി. അവിടം മുതല്‍ അവന്‍ ദൈവത്തില്‍ മാത്രം പുകഴുവാന്‍ തുടങ്ങി. അങ്ങനെ ഇയ്യോബിനെക്കുറിച്ചുള്ള ദൈവിക ലക്ഷ്യം പൂര്‍ത്തിയായി. ഇയ്യോബ് തകര്‍ക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ അവന്‍ എന്താണ് ദൈവത്തോട് പറഞ്ഞതെന്നു ശ്രദ്ധിക്കുക: "ഇതുവരെ ഞാന്‍ ഈ പ്രസംഗകരില്‍ നിന്നെല്ലാം അങ്ങയെക്കുറിച്ചു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാകട്ടെ ഞാന്‍ അങ്ങയെ മുഖാമുഖം കാണുന്നു" (ഇയ്യോബ് 42:5). യാക്കോബിന്‍റെ പെനിയേലും അതുതന്നെ ആയിരുന്നല്ലോ. യാക്കോബും ദൈവത്തിന്‍റെ മുഖം കണ്ടു. എന്നാല്‍ അവന്‍റെ ജീവന്‍ സംരക്ഷിക്കപ്പെട്ടു. അതിന്‍റെ ഫലം എന്തായിരുന്നു? അവന്‍ പൊടിയിലും ചാരത്തിലും കിടന്ന് അനുതപിച്ചു (ആറാം വാക്യം). നിരവധി പ്രസംഗങ്ങള്‍ കൊണ്ട് അവന്‍റെ സ്നേഹിതര്‍ക്കു ചെയ്തെടുക്കുവാന്‍ കഴിയാതിരുന്നതാണത്. എന്നാല്‍ തന്‍റെ ദയയെക്കുറിച്ചുള്ള വെളിപ്പാടു നല്‍കി ദൈവം ഇയ്യോബില്‍ അക്കാര്യം ഒരു നിമിഷംകൊണ്ടു ചെയ്തെടുത്തു. ദൈവത്തിന്‍റെ ദയയാണ് ഇയ്യോബിനെ തകര്‍ത്തതും അവനെ അനുതാപത്തിലേക്കു നയിച്ചതും. മീറ്റിംഗുകളില്‍ പ്രസംഗകരില്‍ നിന്നാണു നമ്മില്‍ മിക്കവരും ദൈവത്തെക്കുറിച്ചു കേള്‍ക്കുന്നത്. നമുക്കു വേണ്ടതു ദൈവത്തോട് ഒരു അഭിമുഖബന്ധമാണ്. അവിടെ നമ്മള്‍ അവിടുത്തെ ദയ കണ്ട് അതിനാല്‍ ഹൃദയംതകര്‍ന്നവരായിത്തീരുകയാണ് വേണ്ടത്. പത്രോസിനും ഇതാണു സംഭവിച്ചത്. അവന്‍ കര്‍ത്താവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞു കഴിഞ്ഞ് അവന്‍ അവിടുത്തെ മുഖം കണ്ടു. പത്രോസിനും അവന്‍റേതായ പെനിയേല്‍ ഉണ്ടായിരുന്നു! "കര്‍ത്താവു പത്രോസിന്‍റെ നേരേ തിരിഞ്ഞ് അവനെ നോക്കി" എന്നാണു നാം വായിക്കുന്നത് (ലൂക്കോസ് 22:61). "ഇതു സംഭവിക്കുമെന്നു ഞാന്‍ നിനക്കു മുന്നറിയിപ്പുനല്‍കിയതല്ലേ?" എന്നു ചോദിക്കുന്ന കുറ്റപ്പെടുത്തുന്ന ഒരു നോട്ടമായിരുന്നില്ല കര്‍ത്താവിന്‍റേത്. മറിച്ച് "ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നു-നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നിലുള്ള നിന്‍റെ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. ഞാനിതില്‍ നിന്നു നിന്നെ വിടുവിക്കും" എന്ന സന്ദേശം നല്‍കുന്ന ആര്‍ദ്രമായ നോട്ടമായിരുന്നു അത്. ഫലം എന്തായിരുന്നു? "പത്രോസ് പുറത്തിറങ്ങി കയ്പോടെ കരഞ്ഞു." (62-ാം വാക്യം). യേശുവിന്‍റ ദയാപൂര്‍വമായ ആ നോട്ടവും അവന്‍റെ മേല്‍ ചൊരിഞ്ഞ ക്ഷമയും ആ പരുക്കനായ മുക്കുവന്‍റെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞു. പഴയ ഉടമ്പടിയില്‍ ദൈവം ആരോഗ്യവും സമ്പത്തും ധാരാളം ഭൗതികാനുഗ്രഹങ്ങളും യിസ്രായേലിനു വാഗ്ദാനം ചെയ്തു. പക്ഷേ അതിലെല്ലാം മഹത്തായത് മറ്റൊരനുഗ്രഹമായിരുന്നു. സംഖ്യ 6:22-26 ല്‍ അതു രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ യിസ്രായേല്‍ മക്കളെ ഇങ്ങനെ അനുഗ്രഹിക്കാനാണ് അഹരോനോട് ദൈവം ആജ്ഞാപിച്ചിരിക്കുന്നത്. "യഹോവ തിരുമുഖം നിന്‍റെ മേല്‍ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ. യഹോവ തിരുമുഖം നിന്‍റെ മേല്‍ ഉയര്‍ത്തി നിനക്കു സമാധാനം നല്‍കുമാറാകട്ടെ". ആരോഗ്യം, സമ്പത്ത് (അവിശ്വാസികള്‍ക്കും പ്രാര്‍ത്ഥന കൂടാതെപോലും ലഭിക്കുന്നതാണത്) വൈകാരികാനുഭൂതികള്‍ (അവയില്‍ പലതും വഴിതെറ്റിക്കുന്നതാണ്) എന്നിങ്ങനെയുള്ള നിലവാരം കുറഞ്ഞ അനുഗ്രഹങ്ങള്‍ ഇന്നു പല വിശ്വാസികളും അന്വേഷിക്കുന്നു. അതേസമയം അവരുടെ ജീവിതത്തെ അടിമുടി രൂപാന്തരപ്പെടുത്തുന്ന ഏറ്റവും വലിയ അനുഗ്രഹം-ദൈവത്തോട് ഒരു അഭിമുഖബന്ധം-അവര്‍ ആഗ്രഹിക്കുന്നില്ലെന്നത് പരിതാപകരമല്ലേ? നമ്മള്‍ സമ്പന്നരായില്ലെങ്കിലും സൗഖ്യം പ്രാപിച്ചില്ലെങ്കിലും നാം കര്‍ത്താവിന്‍റെ മുഖം കണ്ടാല്‍ അതു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റും. ദൈവത്തെ കണ്ടപ്പോള്‍ ഇയ്യോബിന് ശരീരത്തില്‍ മുഴുവന്‍ വ്രണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ രോഗസൗഖ്യത്തിനായി അവന്‍ ദൈവത്തോട് അപേക്ഷിച്ചില്ല. അവന്‍ പറഞ്ഞു: "ഞാന്‍ ദൈവത്തിന്‍റെ മുഖം കണ്ടല്ലോ. അതുമതി". ദൈവത്തില്‍ നിന്ന് ഒരു വചനവും വിവേചനവും പ്രാപിച്ചെന്ന് ഭാവിച്ച ആ മൂന്നു പ്രസംഗകരും ഇയ്യോബിനോടു പറഞ്ഞത് അവന്‍റെ ജീവിതത്തിലെ ഏതോ രഹസ്യപാപം മൂലം അവന്‍ പരീക്ഷിക്കപ്പെട്ടെന്നാണ്. ഇന്നും "കര്‍ത്താവ് ഇങ്ങനെ പറയുന്നു" എന്ന മുഖവുരയോടെ വ്യാജസന്ദേശങ്ങള്‍ നല്‍കുന്ന സ്വയം നിയമിച്ച പ്രവാചകന്മാര്‍ ദൈവജനത്തെ കുറ്റംവിധിയിലേക്കു തള്ളിവിടാറുണ്ട്. പക്ഷേ ദൈവം ആ മൂന്നു പ്രവാചകന്മാരെയുംപോലെ ന്യായവിധിയുടെ ഭീഷണി ഇയ്യോബിനു നേരേ മുഴക്കിയില്ല. ഇയ്യോബിനോടു ദൈവം അവന്‍റെ പരാജയങ്ങളെക്കുറിച്ചു പറയുകയോ സമ്മര്‍ദ്ദത്തിലായിരുന്നപ്പോള്‍ അവന്‍ ദൈവത്തെ സംബന്ധിച്ചു പറഞ്ഞ പരാതികളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയോ ചെയ്യുന്നില്ല. ദൈവം ഇയ്യോബിനോടു തന്‍റെ ദയ മാത്രം വെളിപ്പെടുത്തി-മനുഷ്യന്‍റെ ആസ്വാദനത്തിനായി സൃഷ്ടിച്ച ഈ പ്രപഞ്ചത്തിലും മനുഷ്യനു വിധേയപ്പെട്ടിരിക്കാനായി സൃഷ്ടിച്ച മൃഗങ്ങളിലും പ്രകടമാകുന്ന അവിടുത്തെ ദയ. ദൈവത്തിന്‍റെ ദയയെക്കുറിച്ചുള്ള ആ വെളിപ്പാടാണ് ഇയ്യോബിനെ അനുതാപത്തിലേക്കു നയിച്ചത്. പലരും ദൈവത്തിന്‍റെ ദയയെ മുതലെടുത്തശേഷം അതിനെ പഴിപറയാറുണ്ട്. എന്നാല്‍ ഇയ്യോബിനെ സംബന്ധിച്ച് അതവനെ അനുതാപത്തിലേക്കാണു നയിച്ചത്. കര്‍ത്താവ് തുടര്‍ന്ന് അവനെ നേരത്തേ ഉണ്ടായിരുന്നതില്‍ ഇരട്ടിയായി അനുഗ്രഹിച്ചു. നമ്മെ തകര്‍ക്കുന്നതില്‍ അവിടുത്തെ ആത്യന്തികലക്ഷ്യം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുക എന്നതാണ്-യാക്കോബ് 5:11 ല്‍ നമ്മള്‍ വായിക്കുന്നതുപോലെ. ഇയ്യോബിനെ സംബന്ധിച്ചു ദൈവത്തിന്‍റെ ഹൃദയത്തിലുള്ള ഉദ്ദേശ്യം അവന്‍റെ സ്വയനീതിയെയും നിഗളത്തെയും ഉടച്ച് അവനെ നുറുങ്ങപ്പെട്ട ഒരു മനുഷ്യനാക്കിത്തീര്‍ക്കുക എന്നതായിരുന്നു-അങ്ങനെയെങ്കില്‍ കര്‍ത്താവിന് അവനെ സമൃദ്ധമായി അനുഗ്രഹിക്കുവാന്‍ കഴിയുമല്ലോ. ദൈവം നമുക്കു നല്‍കുന്ന ഭൗതികവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ക്കു പിന്നില്‍ നാം അവിടുത്തെ മുഖം കണ്ടില്ലെങ്കില്‍ ഈ ഭൗതികാനുഗ്രഹങ്ങള്‍ തന്നെ നമ്മെ ദൈവത്തില്‍ നിന്ന് അകറ്റിക്കളയും. ഇന്ന് ഭൗതികസമൃദ്ധികൊണ്ട് ദൈവത്തില്‍ നിന്ന് അകന്നുപോയ വിശ്വാസികള്‍ എത്ര! ഈ ലോകം വാഗ്ദാനം ചെയ്യുന്നതെല്ലാം ആഗ്രഹിക്കുന്നതില്‍ നിന്ന് കര്‍ത്താവിന്‍റെ മുഖത്തിന്‍റെ ദര്‍ശനം നമ്മെ വിടുവിക്കും. "എന്നെ കാട്ടുക അവിടുത്തെ മുഖം-ഒരു മാത്രയെങ്കിലും ദിവ്യസ്നേഹഭരിതമത്. അപ്പോള്‍ ഞാന്‍ അങ്ങേസ്നേഹത്തിനപ്പുറം മറ്റൊന്നും ചിന്തിക്കുകയോ സ്വപ്നം കാണുകയോ ഇല്ല. അപ്പോള്‍ മങ്ങിയ എല്ലാ വെളിച്ചവും ഇരുളാകും തരംതാണ എല്ലാ മഹത്വവും മങ്ങിടും ഈ ലോക സൗന്ദര്യം മേലില്‍ തരിമ്പും സുന്ദരമായ് തോന്നുകയുമില്ല." പത്രോസ് കര്‍ത്താവിന്‍റെ മുഖദര്‍ശനത്തിനു മുമ്പില്‍ കയ്പോടെ കരഞ്ഞു. അവസാനം അവിടെ പത്രോസ് ഹൃദയത്തകര്‍ച്ചയിലായി എന്നു നാം കരുതും. പക്ഷേ ഇല്ല. അവന്‍ തന്‍റെ പെനിയേലിനു തയ്യാറാകുന്നതിനു മുന്‍പ് കര്‍ത്താവിന് അവനെ പരാജയത്തിന്‍റെ ഒരനുഭവത്തിലേക്കുകൂടി നയിക്കേണ്ടതുണ്ടായിരുന്നു. പത്രോസ് തന്‍റെ സഹ അപ്പോസ്തലന്മാരോട് "ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു" എന്നു പറഞ്ഞതായിയോഹന്നാന്‍ 21:3 ല്‍ നാം വായിക്കുന്നു. ആ വൈകുന്നേരം വെറുതെ ഒന്നു മീന്‍ പിടിക്കാന്‍ പോകുന്നു എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത്. അപ്പോസ്തലന്‍റെ ജോലി-അതില്‍ താന്‍ ഒരു പരാജയമായിരുന്നതിനാല്‍-ഉപേക്ഷിച്ച് സ്ഥിരമായി മീന്‍പിടിത്തത്തിനു പോകുന്നു എന്നാണവന്‍ അര്‍ത്ഥമാക്കിയത്! ചിലവര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ത്താവ് അവനെ വിളിച്ചപ്പോള്‍ മീന്‍പിടിത്തം ഉപേക്ഷിച്ചവനാണു പത്രോസ്. അവന്‍ അന്ന് എല്ലാം ഉപേക്ഷിച്ച് അവന് ആകാവുന്നിടത്തോളം ആത്മാര്‍ത്ഥമായി കര്‍ത്താവിനെ അനുഗമിക്കാന്‍ ഇറങ്ങിത്തിരിച്ചതാണ്. പക്ഷേ അവന്‍ തോറ്റുപോയി. ഒരു അപ്പോസ്തലനായിരിക്കുന്ന പരിപാടി തനിക്കു പറ്റിയതല്ലെന്ന തോന്നലില്‍ അവന്‍ എത്തിച്ചേര്‍ന്നു. പ്രസംഗിച്ചിട്ടുള്ളതില്‍ ഏറ്റവും അത്ഭുതകരമായ സന്ദേശങ്ങള്‍ ജീവിച്ചിട്ടുള്ള ഏറ്റവും മഹാനായ പ്രസംഗകനില്‍ നിന്ന് മൂന്നരവര്‍ഷം കേട്ടശേഷവും അവന്‍ കര്‍ത്താവിനെ പൂര്‍ണമായി തള്ളിപ്പറഞ്ഞു. അതും ഒരിക്കലല്ല. മൂന്നുവട്ടം. അതോടെ ഒരു അപ്പോസ്തലനാകുന്നത് അവനു മതിയായി. പക്ഷേ ഇപ്പോഴും പത്രോസിന് ഭംഗിയായി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്-മീന്‍പിടിത്തം. ഒരു കുട്ടിയായിരിക്കുമ്പോള്‍ മുതലേ അവന്‍ ഈ തൊഴില്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതില്‍ അവന്‍ ഒരു വിദഗ്ധനാണ്. അതുകൊണ്ട് വീണ്ടും ഒരു മീന്‍ പിടിത്തക്കാരനാകാന്‍ അവന്‍ തീരുമാനിച്ചു. മറ്റുചില അപ്പോസ്തലന്മാര്‍ക്കും അങ്ങനെതന്നെ തോന്നാന്‍ തുടങ്ങി. അവരും ആ ആവശ്യത്തിന്‍റെ മണിക്കൂറില്‍ കര്‍ത്താവിനെ ഉപേക്ഷിച്ച് ഓടിപ്പോയവരാണ്. അതുകൊണ്ട് അവരും മീന്‍പിടിത്തത്തിനു പോകുന്നു. കാരണം അപ്പോസ്തലന്മാരെന്ന നിലയില്‍ അവരും പരാജയപ്പെട്ടവരാണ്. നിങ്ങളുടെ അനുഭവവും അവരുടേതുപോലെയാകാം. ശക്തമായ സന്ദേശങ്ങള്‍ കേട്ട് നിങ്ങളും ഉണര്‍ത്തപ്പെട്ടിട്ടുണ്ടാവാം. ദൈവത്തിന്‍റെ വചനം കേട്ട് നിങ്ങളുടെ ഹൃദയം നിങ്ങളില്‍ തന്നെ കത്തിയിട്ടുണ്ടായിരിക്കാം. നിങ്ങള്‍ എല്ലാം ഉപേക്ഷിച്ച് സത്യസന്ധമായി കര്‍ത്താവിനെ പിന്‍പറ്റാന്‍ ശ്രമിച്ചവനാകാം. ശക്തമായ സന്ദേശങ്ങള്‍ കേട്ട് നിങ്ങള്‍ പലപ്പോഴും 'തീരുമാനങ്ങള്‍' എടുത്തിട്ടുണ്ടാകും. പല പരാജയങ്ങള്‍ക്കു ശേഷം നിങ്ങള്‍ ഒരു ഘട്ടത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം-"ഇപ്രാവശ്യം ഞാന്‍ യഥാര്‍ത്ഥമായി അതു ചെയ്യാന്‍ പോകുകയാണ്". പക്ഷേ നിങ്ങള്‍ പിന്നേയും തോറ്റു. ഇന്നു നിങ്ങള്‍ പുറകോട്ടുതിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നത് പരാജയങ്ങളുടെ ഒരു കൂമ്പാരം മാത്രമാണ്. നിങ്ങളില്‍ ചിലര്‍ വളരെ നിരാശപ്പെട്ട് ഇന്ന് ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും "ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഞാനിത് ഉപേക്ഷിക്കുവാന്‍ പോകുകയാണ്. ഈ സുവിശേഷം മറ്റുള്ളവരെ സംബന്ധിച്ചു പ്രായോഗികമായേക്കാം. പക്ഷേ എന്നെ സംബന്ധിച്ച് ഇതു നടപ്പാകുകയില്ല. ഞനതിരുവിട്ടു പോയി. എനിക്കിതു സാധിക്കുകയില്ല". ഇതുപോലെയാണോ നിങ്ങള്‍ക്കിന്നു തോന്നുന്നത്? ഇനി ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലാത്തതു കൊണ്ട് മേലില്‍ ഇക്കാര്യം ശ്രമിക്കേണ്ടന്നാണോ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്? ലോകത്തിലേക്കു മടങ്ങിപ്പോയി അവിടുത്തെ നിരര്‍ത്ഥകമായ സുഖങ്ങള്‍ അന്വേഷിക്കാമെന്നാണോ നിങ്ങളുടെ തീരുമാനം? യേശുകര്‍ത്താവിന്‍റെ ഒരു ശിഷ്യനാണെന്ന് അവകാശപ്പെടുന്നതിനെക്കാള്‍ ഭേദം ക്രിസ്ത്യാനിയാണെന്ന അഭിനയം ഒക്കെ നിര്‍ത്തിവച്ച് തീര്‍ത്തും ഒരു ലോകമനുഷ്യനായി ജീവിക്കുന്നതാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നുന്നുവോ? മീന്‍പിടിത്തത്തിനു പോകാമെന്നു തീരുമാനിച്ചപ്പോള്‍ അപ്പോസ്തലന്മാര്‍ക്ക് ഈ നിലയിലാണു തോന്നിയത്. "ആട്ടെ പൊയ്ക്കോളൂ. മീന്‍ പിടിത്തത്തില്‍ വിജയിക്കാമോ എന്നു പരീക്ഷിച്ചുകൊള്ളൂ" എന്നു പറഞ്ഞ് കര്‍ത്താവ് അവരെ അതിനു പോകാന്‍ അനുവദിക്കുകയും ചെയ്തു. അങ്ങനെ പത്രോസും കൂട്ടരും രാത്രി മുഴുവന്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചു-പക്ഷേ അവര്‍ ദയനീയമായി പരാജയപ്പെട്ടു. അത്തരം ഒരു കാളരാത്രി അവര്‍ ജീവിതത്തില്‍ മുന്‍പ് അനുഭവിച്ചിട്ടുണ്ടാവുകയില്ല. ഒരിക്കല്‍ ദൈവം താങ്കളെ തന്‍റേതായി വിളിച്ചിട്ടുണ്ടെങ്കില്‍ അവിടുന്ന് പിന്നെ ഒരിക്കലും നിങ്ങളെ വിട്ടുകളയുകയില്ല. മീന്‍ പിടിത്തത്തിലോ അല്ലെങ്കില്‍ നിങ്ങള്‍ ഏര്‍പ്പെടുന്ന ഏതു പ്രവര്‍ത്തനത്തിലോ പരാജയപ്പെടാന്‍ അവിടുന്നു നിങ്ങളെ അനുവദിക്കും. നിങ്ങള്‍ക്കിഷ്ടംപോലെ പരിശ്രമിക്കാം. എന്നാല്‍ നിങ്ങള്‍ തോറ്റുപോകുമെന്നുറപ്പ്. നിസ്സാരമായ കാര്യങ്ങള്‍ക്കു പിന്നാലെ പോയി ജീവിതം പാഴാക്കാന്‍ ദൈവസ്നേഹം താങ്കളെ അനുവദിക്കുകയില്ല. അതുകൊണ്ട് ദൈവത്തില്‍ നിന്ന് ഓടിയകലാന്‍ താങ്കള്‍ ശ്രമിച്ചാല്‍, നിങ്ങള്‍ എവിടെപ്പോയാലും എന്തുചെയ്താലും ഒരു പരാജയമായിരിക്കും-അവിടുത്തെ അടുക്കലേക്കു മടങ്ങിവരുന്നതുവരെ. പക്ഷേ ഇത് ദൈവത്താല്‍ വിളിക്കപ്പെട്ടിട്ടില്ലാത്തവരെ സംബന്ധിച്ചു പ്രസക്തമല്ല. ധാരാളം 'കറുത്തപണം' സമ്പാദിച്ചിട്ടുള്ള വളഞ്ഞ വഴിക്കാരായ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും നല്ല ആരോഗ്യത്തോടെ ജീവിക്കുന്നു-ദൈവത്തെ കൂടാതെ തന്നെ. എന്തുകൊണ്ടാണ് ദൈവം ഇതനുവദിക്കുന്നത്? കാരണം അവര്‍ ദൈവത്തിന്‍റെ മക്കളല്ല. പക്ഷേ അവരെക്കുറിച്ചല്ല ഞാന്‍ ഇപ്പോള്‍ പറയുന്നത്; തന്‍റേതായിരിക്കുവാന്‍ ലോകസ്ഥാപനത്തിനു മുന്‍പേ ദൈവം വിളിച്ച നിങ്ങളെക്കുറിച്ചാണ്. സത്യത്തില്‍ ഗലീലാതടാകത്തില്‍ ധാരാളം മത്സ്യം ഉണ്ടായിരുന്നു. ആ രാത്രി മറ്റു മത്സ്യത്തൊഴിലാളികള്‍ അത് ഇഷ്ടം പോലെ പിടിക്കുകയും ചെയ്തു. മറ്റു മത്സ്യബന്ധന ബോട്ടുകളുടെ സമീപത്തേക്ക് മത്സ്യങ്ങള്‍ ധാരാളം ചെന്നപ്പോള്‍ അവയില്‍ ഒന്നു പോലും പത്രോസിന്‍റെ വള്ളത്തിനടുത്തേക്കു ചെല്ലാതെ ദൈവം തടഞ്ഞു. മറ്റു വള്ളക്കാര്‍ വന്ന് തങ്ങള്‍ക്ക് എത്ര വലിയ കോളാണ് കിട്ടിയതെന്ന് പത്രോസിനോട് വിവരിച്ചിരിക്കാം. അതുകേട്ടപ്പോള്‍ തങ്ങള്‍ക്കു മാത്രം എന്താണ് ഒന്നും പിടിക്കാന്‍ കഴിയാതെ പോയതെന്ന് പത്രോസും കൂട്ടരും അമ്പരന്നിരിക്കാം. ചുറ്റുപാടും ഉള്ളവരെപ്പോലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നു പണം സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ലെന്നു നിങ്ങള്‍ അമ്പരന്നിട്ടുണ്ടോ? മറ്റുള്ളവരുടേതുപോലെ നിങ്ങളുടെ ബിസിനസ്സ് 'ദശലക്ഷ'ങ്ങളിലേക്കു കുതിക്കാത്തതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടില്ലേ? ചുറ്റുമുള്ള ജനങ്ങളെല്ലാം കൂടുതല്‍ ധനികരായി മാറുന്നതായി കാണുന്നു. എന്നാല്‍ സമൃദ്ധി നിങ്ങളുടെ വഴിയേ പോലും വരുന്നതായിത്തോന്നുന്നില്ല. ദൈവത്തിന്‍റെ വിളി നിങ്ങളുടെ ജീവിതത്തിന്മേലുണ്ടെന്നും ലോകമനുഷ്യര്‍ക്കുള്ളതിനേക്കാള്‍ മെച്ചമായതു നിങ്ങള്‍ക്കുണ്ടാകണമെന്നും ദൈവം ആഗ്രഹിക്കുന്നു എന്നതാണ് അതിനു കാരണം. തന്‍റെ ജീവിതത്തിന്‍റെ മേലുള്ള ദൈവികവിളിയില്‍നിന്നു പത്രോസ് മാറിപ്പോകുകയാണുണ്ടായത്. അതുകൊണ്ടു ദൈവത്തിന് അവനെ ഒരിക്കല്‍ കൂടെ തോല്പിച്ച് നുറുക്കേണ്ടതുണ്ടായിരുന്നു. വൈകുന്നേരം ആറുമണിക്ക് ആ അപ്പോസ്തലന്മാര്‍ മീന്‍പിടിത്തം തുടങ്ങി. പക്ഷേ പിറ്റേന്നു പുലര്‍ച്ചെ അഞ്ചുമണിവരെ യേശു അവരുടെ അടുത്തേക്കു ചെന്നില്ല. പത്രോസിന് ആ രാത്രിയില്‍ മീനൊന്നും ലഭിക്കാന്‍ പോകുന്നില്ലെന്നു കര്‍ത്താവിന് അറിയാമായിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ തന്നെ, അവര്‍ സമയം പാഴാക്കാതിരിക്കേണ്ടതിന്, കര്‍ത്താവ് എന്തുകൊണ്ടു അപ്പോള്‍തന്നെ അവരുടെ അടുത്തേക്കു ചെന്നില്ല? രാത്രി ഒന്‍പതു മണിക്കെങ്കിലും എന്തുകൊണ്ടാണ് കര്‍ത്താവ് അവരുടെ അടുത്തു ചെല്ലാഞ്ഞത്? പിറ്റേന്ന് അഞ്ചുമണിവരെ അവിടുന്നു കാത്തുനിന്നത് എന്തിനാണ്? പതിനൊന്നു മണിക്കൂര്‍ പാടുപെട്ട് ക്ഷീണിച്ച് അവര്‍ പരാജയപ്പെടുന്നതുവരെ കര്‍ത്താവ് എന്തുകൊണ്ട് ഈ കാര്യത്തില്‍ ഇടപെട്ടില്ല? ഈ ചോദ്യത്തിനു മറുപടിയായി നമ്മെ പരാജയപ്പെടാന്‍ അനുവദിക്കുന്നതിനു പിന്നിലുള്ള ദൈവത്തിന്‍റെ പരിപാടി എന്തെന്നു നാം കണ്ടെത്തും. മനുഷ്യന്‍റെ തോല്‍വിക്കു പിന്നിലെ ദൈവികലക്ഷ്യമാണു നാം അവിടെ കാണുന്നത്. നാം പാടുപെടുമ്പോള്‍, രക്ഷയ്ക്കായുള്ള നമ്മുടെ ആവര്‍ത്തിച്ചുള്ള നിലവിളികള്‍ക്കു മറുപടി നല്‍കാതെയും നമ്മുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെയും ദൈവം നമ്മെ രക്ഷിക്കാതെ ഇരിക്കുന്നതെന്തുകൊണ്ടെന്നുള്ളതിന്‍റെ ഉത്തരം അപ്പോള്‍ നമുക്കു മനസ്സിലാകും. പത്രോസും സുഹൃത്തുക്കളും വൈകുന്നേരം ആറുമണിക്ക് മീന്‍പിടിത്തം ആരംഭിച്ചപ്പോള്‍ അവര്‍ ഒരു പരാജയമായിരുന്നില്ല. അവരപ്പോള്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സോടുകൂടിയവരായിരുന്നു. രാത്രി ഒന്‍പതുമണിയായപ്പോള്‍ മീനൊന്നും കിട്ടാതിരുന്നതിനാല്‍ അവര്‍ തെല്ലു നിരാശരായിപ്പോയിരിക്കും. പക്ഷേ അപ്പോഴും അവരുടെ ശ്രമം'ഒരു പരാജയം' എന്ന് എഴുതിത്തള്ളാവുന്ന സ്ഥിതിയിലെത്തിയിരുന്നില്ല. അര്‍ദ്ധരാത്രിയോടെ അവര്‍ തീര്‍ത്തും നിരാശരായിക്കാണും. പിറ്റേന്നു പുലര്‍ച്ചെ നാലുമണിയോടെ അവര്‍ എല്ലാ പ്രതീക്ഷകളും കൈവിട്ടിരിക്കാം. പക്ഷേ 'തീര്‍ത്തും പരാജയം' എന്ന നിലയില്‍ അവര്‍ അപ്പോഴും എത്തിച്ചേരേണ്ടതുണ്ടായിരുന്നു. അവരുടെ ആത്മവിശ്വാസത്തിന്‍റെ ഗ്രാഫ് കുത്തനെ താഴേക്കു പോകുകയായിരുന്നു. പക്ഷേ അതു തീര്‍ത്തും 'പൂജ്യ'ത്തില്‍-കഴിവിന്‍റെ നെല്ലിപ്പലകയില്‍-ചെന്നെത്തേണ്ടതുണ്ടായിരുന്നു. അതു സംഭവിച്ചതു പുലര്‍ച്ചെ അഞ്ചുമണിക്കാണ്. അപ്പോള്‍ അവര്‍ എല്ലാം വിട്ടുകളയാന്‍ തയ്യാറായി."ഇനി ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. നമുക്കു വീട്ടില്‍ പോകാം" എന്ന് അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞിരിക്കാം. അപ്പോഴാണ് കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷനായത്. അതാണു ദൈവത്തിന്‍റെ വഴി. കര്‍ത്താവ് അവരുടെ വല അപ്പോള്‍ നിറഞ്ഞു കവിയുവാന്‍ ഇടയാക്കി. ജീവിതത്തില്‍ ഒരിക്കലും ഒറ്റ ദിവസം കൊണ്ട് അവര്‍ക്ക് അത്രയും വലിയൊരു മീന്‍പിടിത്തം നടത്താന്‍ കഴിഞ്ഞിട്ടില്ല. 153 വലിയ മീനാണ് അന്നു പുലര്‍ച്ചെ അവര്‍ക്കു ലഭിച്ചത്. പണ്ട് നല്ല കോളുകിട്ടുന്ന ദിവസം ഇരുപതോ മുപ്പതോ മീന്‍ കിട്ടിയിരുന്ന സ്ഥാനത്ത് ഒരൊറ്റ ദിവസം തന്നെ 153 വലിയ മീന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതം തന്നെയായിരുന്നു. ആ തടാകത്തില്‍ നിന്ന് ആരും അതേവരെ അത്രയും മീന്‍ ഒരു ദിവസം പിടിച്ചിട്ടുണ്ടാവില്ല. ഗലീലിയയിലെ റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിക്കത്തക്കവണ്ണം വലിയ മീന്‍പിടിത്തം! തങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു കഴിഞ്ഞപ്പോള്‍ ദൈവം ചെയ്ത ഒരത്ഭുതമായി അവര്‍ അത് എന്നും ഓര്‍ക്കും. ഇന്നു നിങ്ങള്‍ നിങ്ങളുടെ 'നെല്ലിപ്പലക'യില്‍ എത്തിച്ചേര്‍ന്നോ? -എങ്ങോട്ടു തിരിയണം, ഇനി എന്തുചെയ്യണം എന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. കാരണം എവിടേക്കു തിരിഞ്ഞപ്പോഴും നിങ്ങള്‍ക്കു നിരാശയും പരാജയവും മാത്രമാണ് അനുഭവിക്കാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ ദൈവം നിങ്ങള്‍ക്കു പ്രത്യക്ഷനാകാന്‍ പോകുന്ന സ്ഥലത്തിനു വളരെ അടുത്തു നിങ്ങള്‍ എത്തിക്കഴിഞ്ഞു. ഉപേക്ഷിച്ചുകളയരുത്. നിങ്ങളുടെ ആത്മവിശ്വാസം പൂജ്യമായിത്തീരാന്‍വേണ്ടിയാണ് അവിടുന്നു കാത്തുനില്‍ക്കുന്നത്. അവിടുന്നു ഇതുവരെ നിങ്ങളുടെ അടുത്ത് എത്തിയിട്ടില്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥം ഇതുവരെ നിങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ ഗ്രാഫ് പൂജ്യത്തില്‍ എത്തിയിട്ടില്ലെന്നാണ്. സ്വയത്തിന്‍റെ അല്പം ബലം ഇപ്പോഴും നിന്നില്‍ അവിടുന്നു കാണുന്നുണ്ട്. അതും പോകണം. കര്‍ത്താവു വരണമെങ്കില്‍ അതിനുമുന്‍പ് ലാസര്‍ മരിക്കുകയും അടക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്! ഒടുവില്‍ അന്നു പുലര്‍ച്ചെ തടാകക്കരയില്‍ എത്തിയപ്പോള്‍ യേശു അവരോട് എന്താണു ചോദിച്ചത്? അവരുടെ പക്കല്‍ ഒരു മീനും ഇല്ലെന്ന് അവിടുത്തേക്ക് അറിയാം. എന്നിട്ടും അവിടുന്നു ചോദിച്ചു "കുഞ്ഞുങ്ങളെ, നിങ്ങളുടെ പക്കല്‍ മീന്‍ എന്തെങ്കിലും ഉണ്ടോ?" ആദ്യം അവരില്‍ ആരും തന്നെ മറുപടി പറഞ്ഞിരിക്കുകയില്ല. അവിടുത്തേക്ക് രണ്ടാമതും ചോദ്യം ആവര്‍ത്തിക്കേണ്ടതായി വന്നിരിക്കാം. അപ്പോള്‍ അവര്‍ മന്ദസ്വരത്തില്‍ പറഞ്ഞു "ഇല്ല". തങ്ങള്‍ ഒരു പരാജയമാണെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. മുന്‍പ് യാക്കോബും ഇയ്യോബും പറഞ്ഞതുപോലെ ഇവരും ഈ ഘട്ടത്തില്‍ സത്യസന്ധമായി അതു സമ്മതിച്ചു. കര്‍ത്താവും അത്രമാത്രമേ ആഗ്രഹിച്ചുള്ളു. തങ്ങള്‍ തോറ്റുവെന്ന് അവര്‍ സമ്മതിക്കണം. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ഈ തേജസ്സേറിയ സത്യം കണ്ടെത്തിയതാണ്: ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന പ്രധാന കാര്യം സത്യസന്ധതയാണ്.അപ്പോള്‍ അവിടുത്തേക്ക് അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ കഴിയും. "നിങ്ങള്‍ക്കു മീന്‍ എന്തെങ്കിലും കിട്ടിയോ?""ഇല്ല" "വലതു വശത്തു വല വീശുക" കണ്ടാലും! അവിടെ ഒരത്ഭുതം സംഭവിച്ചു!! "നിന്‍റെ പേരെന്താണ്?""ചതിയന്‍" "മേലില്‍ നിന്‍റെ പേര് ചതിയനെന്നല്ല. ദൈവത്തിന്‍റെ പ്രഭു എന്നാണ്" കണ്ടാലും! മറ്റൊരത്ഭുതം! പ്രിയസഹോദരീസഹോദരന്മാരേ, ഇതാണു ദൈവത്തിന്‍റെ വഴി. ദൈവം നമ്മില്‍ നിന്ന് ആകെ ആഗ്രഹിക്കുന്നതു സത്യസന്ധതയാണ്. നിനക്ക് ഇന്ന് അവിടുത്തോട് സത്യസന്ധനായിരിക്കാന്‍ കഴിയുമോ? നമ്മുടെ സഭ ഒരു ആശുപത്രിപോലെയാണ്. നമ്മള്‍ എല്ലാവരും ഇവിടെ രോഗികളാണ്. നമ്മളാരും ഇവിടെ വിദഗ്ദ്ധന്‍മാരോ സ്പെഷ്യലിസ്റ്റുകളോ അല്ല. നമ്മില്‍ ചിലര്‍ ഈ ആശുപത്രിയില്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കാലമായി കഴിയുന്നു എന്നു മാത്രം. നമ്മള്‍ എല്ലാവരും രോഗികളാണ്. ഒരേ ഒരു ഡോക്ടര്‍ മാത്രമേ ഉള്ളൂ-അത് യേശുവാണ്. നമ്മുടെ മദ്ധ്യത്തില്‍ സ്പെഷ്യലിസ്റ്റുകള്‍ ഇല്ല. സ്പെഷ്യലിസ്റ്റുകളും വിദ്ഗ്ധന്മാരും ഉള്ളത് അന്ധാരാധനാ സമൂഹങ്ങളിലെ സ്വയനീതിമാന്മാരായ ആളുകള്‍ക്കിടയിലാണ്. ജീവനുള്ള ദൈവത്തിന്‍റെ സഭയിലല്ല. എല്ലാവര്‍ക്കും നമ്മുടെ ആശുപത്രിയിലേയ്ക്ക് സ്വാഗതമുണ്ട്. നിങ്ങളുടെ അസുഖം എത്രത്തോളം ഗുരുതരമാണോ സൗഖ്യം കണ്ടെത്താനായി കൂടുതല്‍ കാലം നിങ്ങള്‍ ഞങ്ങളുടെ മധ്യത്തിലുണ്ടായിരിക്കണം. ഞങ്ങളുടെ സന്ദേശം ഇതാണ്:"പാപികളെ രക്ഷിപ്പാന്‍ യേശുക്രിസ്തു ഈ ലോകത്തില്‍ വന്നു. അവരില്‍ ഒന്നാമന്മാര്‍ ഞങ്ങളാണ്." ഒന്നും അര്‍ഹിക്കാത്തവരെയാണു ദൈവം സന്ധിക്കുന്നത്. ചുങ്കക്കാരന്‍ പ്രാര്‍ത്ഥിച്ചത് ഇങ്ങനെയാണ് "ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ" (ലൂക്കോസ് 18:13). അവന്‍ തന്നെത്തന്നെ വിളിക്കുന്നത് ഒരേഒരു പാപി എന്നാണ്. അവന്‍ അര്‍ത്ഥമാക്കിയത് താരതമ്യം ചെയ്യുമ്പോള്‍ ചുറ്റുമുള്ളവരെല്ലാം വിശുദ്ധരാണെന്നാണ്. അവന്‍റെ കണ്ണില്‍ ഈ ഭൂമിയിലുള്ള ഏക പാപി അവനാണ്! യേശു പറഞ്ഞത് ഒടുവില്‍ അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടില്‍ പോയി എന്നാണ്. ഇങ്ങനെയുള്ളവരെയാണു ദൈവം നീതീകരിക്കുന്നത്. 'നീതീകരിക്കുക' എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്താണെന്നു ഞാന്‍ നിങ്ങളോടു പറയട്ടെ. അത് വളരെ മനോഹരമായ, വിടുവിക്കുന്ന, ഒരു വാക്കാണ് (ലൂക്കോ 18:14). ഇക്കാലത്തു കംപ്യൂട്ടറില്‍ ക്രമീകരിക്കുന്ന പുസ്തകങ്ങളുടെപേജുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇടതു വശത്തെ മാര്‍ജിന്‍ പോലെ തന്നെ വലതു വശത്തെ മാര്‍ജിനും ഭംഗിയായി ഒരേ നിരപ്പില്‍ താഴേയറ്റം വരെ ആയിരിക്കും. കംപ്യൂട്ടര്‍ ഭാഷയനുസരിച്ച് ഇതിന് നീതീകരണം എന്നതിന്‍റെ ഇംഗ്ലീഷ് വാക്കായ'ജസ്റ്റിഫൈ' എന്ന പദമാണ് ഉപയോഗിക്കുന്നത്. ഓരോ വരിയിലേയും അക്ഷരങ്ങളുടെ എണ്ണം വ്യത്യസ്തമാണെങ്കിലും കംപ്യൂട്ടറില്‍ ''ജസ്റ്റിഫൈ' ' എന്ന കമാന്‍റു കൊടുക്കുമ്പോള്‍ അക്ഷരങ്ങളുടെ ഇടയിലുള്ള അകലം കംപ്യൂട്ടര്‍ തന്നെ ക്രമീകരിച്ച് വലതുവശത്തെ മാര്‍ജിനും ഇടതുവശത്തേതുപോലെ ഒരേ നിരപ്പില്‍ ആയിത്തീരും. അതേ സമയം ''ജസ്റ്റിഫൈ' ' എന്ന നിര്‍ദ്ദേശം നല്‍കിയില്ലെങ്കില്‍ വലതു വശത്തെ മാര്‍ജിന്‍റെ ഭാഗം, പണ്ടു നമ്മള്‍ കൈകൊണ്ടു ടൈപ്പു ചെയ്യുമ്പോള്‍ വന്നിരുന്നതുപോലെ ഏറിയും കുറഞ്ഞും വരും. എന്നാല്‍ 'ഖൗശെേളശരമശേീി' എന്ന നിര്‍ദ്ദേശം കൊടുത്താല്‍ ഒരു നിമിഷംകൊണ്ട് വലതുവശത്തെ മാര്‍ജിനും ഇടതുവശത്തേതുപോലെ ഒരേ നിരപ്പില്‍ വരുന്നതു കാണാം. നിങ്ങള്‍ ഇതുവരെ 30 വരികള്‍ എഴുതിയെന്നിരിക്കട്ടെ. എല്ലാ വരിയുടെയും വലത്തേ അറ്റം ഏറിയും കുറഞ്ഞും ഇരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എഴുതിയ അത്രയും വരികള്‍ 'സെലക്ടു' ചെയ്തശേഷം കംപ്യൂട്ടറിനോട് 'ജസ്റ്റിഫൈ' ചെയ്യാന്‍ ആവശ്യപ്പെടുക. അത്ഭുതം. നിങ്ങള്‍ ഒരൊറ്റ കട്ട അമര്‍ത്തുന്നതോടെ അത്രയും വരികള്‍ 'ജസ്റ്റിഫൈ' ചെയ്തുകഴിഞ്ഞു. ദൈവവും നമ്മെ നീതീകരിക്കുമ്പോള്‍ ഇതു തന്നെയാണു ചെയ്യുന്നത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ഇതുവരെ ആകെകുഴപ്പമാക്കിയെന്നിരിക്കട്ടെ. നിങ്ങളുടെ ഭൂതകാലജീവിതത്തിലെ ഓരോ ദിവസവും അവസാനിച്ചത് ക്രമം തെറ്റിയ നിലയിലാണെന്നും ഇരിക്കട്ടെ. എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിലേക്കു വരുമ്പോള്‍ ദൈവം നിങ്ങളെ ഒരു നിമിഷം കൊണ്ടു നീതീകരിക്കും.! നിങ്ങളുടെ ഭൂതകാലജീവിതത്തിലെ ഒരോ വരിയും അവിടുന്നു പൂര്‍ണതയുള്ളതാക്കിത്തീര്‍ക്കും. നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ലെന്നവണ്ണം അവിടുന്നു നിങ്ങളെ നീതീകരിക്കും. ക്രമം തെറ്റിയ വരികളൊന്നും ഇല്ലാതെ ഒരു നേര്‍രേഖ പോലെ അവിടുന്ന് ഇതുവരെയുള്ള ജീവിതത്തെ ആക്കിത്തീര്‍ക്കും. അതുവളരെ അത്ഭുതകരമാണ്. അല്ലേ?. കംപ്യൂട്ടര്‍ ഒരു പേജിനെ സംബന്ധിച്ചു ചെയ്തത് ദൈവം നമ്മുടെ ജീവിതത്തെ സംബന്ധിച്ചു ചെയ്യും. ഇതു സംബന്ധിച്ചു കൂടുതലായി ഒരു കാര്യം കൂടി ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഒരിക്കല്‍ നാം കംപ്യൂട്ടറിന് 'ജസ്റ്റിഫൈ' എന്ന നിര്‍ദ്ദേശം നല്‍കിയാല്‍ അതുവരെയുള്ള വരികള്‍ മുഴുവന്‍ ക്രമീകരിക്കുക മാത്രമല്ല, പിന്നീടു നാം അടിക്കുന്ന ഒരോ വരിയും കംപ്യൂട്ടര്‍തന്നെ യാന്ത്രികമായി ക്രമീകരിച്ച് വലതുവശത്തെ മാര്‍ജിന്‍ ഒരേനിരയിലാക്കും. നീതീകരണം നമ്മുടെ ഭൂതകാലത്തെ സംബന്ധിച്ചു മാത്രമല്ല ഭാവിയെ സംബന്ധിച്ചും പ്രസക്തമാണെന്നു സാരം. ഇതു തീര്‍ച്ചയായും അത്ഭുതകരമായ സുവിശേഷം തന്നെ. ദൈവം ഇപ്പോള്‍ നമ്മെ ക്രിസ്തുവിലാണു കാണുന്നത്. ഇനി നമുക്കു തന്നെ പുകഴുവാന്‍ ഒരു നീതിയുമില്ല. ക്രിസ്തു തന്നെയാണു നമ്മുടെ നീതീകരണം. ദൈവം നീതീകരിക്കുമ്പോള്‍ ഒരു പാപവും, ജീവിതത്തില്‍ ഒരു തെറ്റും, ചെയ്തിട്ടില്ലാത്തവരെപ്പോലെയാണു പിന്നെ നമ്മെ കണക്കാക്കുന്നത്. തുടര്‍ന്നും നാം നിരന്തരം ക്രിസ്തുവിന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെടുകയാണ്-കാരണം നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍ ക്രിസ്തുവിന്‍റെ രക്തം എല്ലാ പാപത്തില്‍ (ബോധപൂര്‍വമോ, അബോധപൂര്‍വമോ ആയ) നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. ദൈവവചനം വായിക്കുമ്പോള്‍ നമുക്കുപറ്റാവുന്ന ഏറ്റവും വലിയതെറ്റ്, ഒരു കണക്ക് ചെയ്യുമ്പോഴെന്നപോലെ നാം അപ്പോഴും യുക്തിപൂര്‍വം ചിന്തിച്ചു പോകാം എന്നതാണ്. ദൈവം ഒരു ഗണിതശാസ്ത്രത്തിന്‍റെ യുക്തി അനുസരിച്ചു പ്രവര്‍ത്തിക്കാത്തതിനാല്‍ നമുക്കു ദൈവത്തിന്‍റെ മനസ്സ് ആ നിലയില്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഭൂതകാലത്തില്‍ ധാരാളം തെറ്റുകള്‍ വരുത്തിയശേഷവും നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ പൂര്‍ണഹിതം എങ്ങനെ നിറവേറും എന്നു ചിന്തിക്കുമ്പോള്‍ അവിടെ നമ്മുടെ യുക്തികൊണ്ടുവരരുത്. ഗണിതശാസ്ത്രമനുസരിച്ച് ഒരു തെറ്റു വരുത്തിയാല്‍ പിന്നീട് ഒരിക്കലും അവസാനഉത്തരം ശരിയാവുകയില്ല. കണക്കു ചെയ്തു വരുന്ന വഴിയില്‍ എവിടെയെങ്കിലും ഒരു തെറ്റു വന്നാല്‍ ഉത്തരം തീര്‍ച്ചയായും തെറ്റായിരിക്കും. കണക്കിലെ ഈ യുക്തി അനുസരിച്ചു ചിന്തിച്ചാല്‍ ഭൂതകാലത്തില്‍ എപ്പോഴെങ്കിലും-അതു രണ്ടു വയസ്സുള്ളപ്പോഴോ 52 വയസ്സുള്ളപ്പോഴോ-നിങ്ങള്‍ ദൈവഹിതത്തില്‍ നിന്നു പാളിപ്പോയാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എത്ര അനുതപിച്ചാലും നിങ്ങളെ സംബന്ധിച്ച ദൈവത്തിന്‍റെ പരിപൂര്‍ണഹിതത്തില്‍ എത്തിച്ചേരാന്‍ കഴിയുകയില്ല. കാരണം കണക്കു ചെയ്തുവരുമ്പോള്‍ എവിടെവച്ചെങ്കിലും തെറ്റിയാല്‍ (അതു രണ്ടാമത്തെ സ്റ്റെപ്പിലോ 52 -ാമത്തെ സ്റ്റെപ്പിലോ ആണെങ്കിലും) പിന്നീട് അവസാന ഉത്തരം ഒരിക്കലും ശരിയാകുകയില്ലല്ലോ!! പക്ഷേ ദൈവം പറയുന്നത് "എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളല്ല" (യെശയ്യ 55:8,9). ഗണിതശാസ്ത്രത്തിലെ യുക്തിയനുസരിച്ചല്ല നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം നടപ്പാക്കുന്നതെന്ന് ഓര്‍ത്ത് ദൈവത്തിനു നന്ദി പറയാം. അങ്ങനെയായിരുന്നെങ്കില്‍ ഒരു മനുഷ്യജീവിക്കും (എന്തിന് പൗലോസ് അപ്പോസ്തലനു പോലും) ദൈവത്തിന്‍റെ പൂര്‍ണഹിതം നിറവേറ്റാന്‍ കഴിയാതെ പോകുമായിരുന്നു. നമ്മളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പരാജയപ്പെട്ടവരാണ്. വിശ്വാസികളായതിനുശേഷവും നമ്മള്‍ പരാജയപ്പെട്ടിട്ടുണ്ട്-പല തവണ. വിശ്വാസികളായതിനുശേഷവും ബോധപൂര്‍വം പാപം ചെയ്തിട്ടുണ്ട്. സത്യസന്ധരായ എല്ലാവരും അത് വേഗം സമ്മതിക്കും. പക്ഷേ അത്ഭുതകരമായ സത്യം, നമ്മെ ഓരോരുത്തരെ സംബന്ധിച്ചും ഇനിയും പ്രതീക്ഷയുണ്ടെന്നതാണ്. ഗണിതശാസ്ത്രം, ഒരു നേരിയ തെറ്റു വരുത്തുന്നവരെയും തെറ്റുകാരാക്കും. വളരെ ചെറിയതെറ്റിനുപോലും ഒരു ഔദാര്യവും കാണിക്കുന്നില്ല. 2+2 ഒരിക്കലും 3.99999999 ആയിരിക്കുന്നില്ല. അതു കൃത്യം 4 ആണ്. കൂടുതലുമില്ല; കുറവുമില്ല. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതികള്‍ ഗണിതശാസ്ത്രം പോലെയല്ല പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ പദ്ധതിയില്‍, നമ്മുടെ തോല്‍വികള്‍ അനിവാര്യമാണ്. കാരണം തോല്‍വിയിലൂടെ അല്ലാതെ നമ്മിലാരും നുറുങ അധ്യായം 2 പരാജയപ്പെട്ടവരെക്കുറിച്ചുള്ള ദൈവത്തിന്‍റെ സമ്പൂര്‍ണഹിതം കഴിഞ്ഞ കാലത്ത് പാപം ചെയ്ത് ദൈവത്തിന്‍റെ പദ്ധതികളെ തകിടം മറിച്ചവരായതിനാല്‍, ഇനി തങ്ങള്‍ക്കു ജീവിതത്തില്‍ ദൈവത്തിന്‍റെ പരിപൂര്‍ണഹിതം നിറവേറ്റാന്‍ കഴിയുകയില്ലെന്നു കരുതുന്ന പല സഹോദരീ സഹോദരന്മാരുണ്ട്. ഈ കാര്യത്തില്‍ സ്വന്തധാരണകളെയോ യുക്തികളെയോ ആശ്രയിക്കുന്നതിനുപകരം തിരുവചനം എന്തു പറയുന്നു എന്നു നമുക്കു നോക്കാം. ഒന്നാമതായി ബൈബിള്‍ ആരംഭിക്കുന്നത് എങ്ങനെയാണെന്നു ശ്രദ്ധിക്കുക: "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" (ഉല്പത്തി 1:1). ആകാശവും ഭൂമിയും ദൈവം സൃഷ്ടിച്ചപ്പോള്‍ അതു പൂര്‍ണതയുള്ളതായിരുന്നു. അപൂര്‍ണവും മുഴുമിപ്പിക്കാത്തതുമായ ഒന്ന് അവിടുത്തെ കരങ്ങളില്‍ നിന്നുണ്ടാവുക സാധ്യമല്ലല്ലോ! എന്നാല്‍ അവിടുന്നു സൃഷ്ടിച്ച ദൂതന്മാരില്‍ ചിലര്‍ വീണുപോയി (യെശയ്യാവ് 14:11-15, യെഹസ്കേല്‍ 28:13-18 എന്നീ ഭാഗങ്ങള്‍ ശ്രദ്ധിക്കുക) അതിനെ തുടര്‍ന്നാണ് ഉല്‍പത്തി 1:2 ല്‍ കാണുന്ന പാഴും ശൂന്യവുമായ അവസ്ഥയില്‍ ഭൂമി എത്തിച്ചേര്‍ന്നത്. രൂപമില്ലാത്ത, ശൂന്യമായ, പാഴായ ഈ ഭൂമിയെ ദൈവം ഇത്ര മനോഹര മായി പുനര്‍സൃഷ്ടിച്ചതെങ്ങനെയെന്നാണ് ഉല്‍പത്തി ഒന്നാം അദ്ധ്യായത്തിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പറയുന്നത്. അങ്ങനെ പുനര്‍സൃഷ്ടിച്ച ഈ ഭൂമി ദൈവം തന്നെ 'വളരെ നന്ന്' എന്നു പറയത്തക്കവണ്ണം സുന്ദരമായിരുന്നു! (ഉല്‍പത്തി 1:31). ദൈവത്തിന്‍റെ ആത്മാവ് അതിന്മേല്‍ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു, ദൈവം തന്നെ കല്പിച്ചു-ഈ രണ്ടു കാര്യങ്ങളാണ് പാഴും ശുന്യവുമായ ഭൂമിക്കു രൂപാന്തരം വരുത്തിയതെന്ന് ഉല്‍പത്തി 1:2,3 വചനങ്ങളില്‍ നിന്നു വ്യക്തം. ഇതില്‍ നിന്ന് ഇന്ന് നമുക്കു ലഭിക്കുന്ന സന്ദേശം എന്താണ്? നാം എത്രമാത്രം തോറ്റു പോകുകയും നമ്മുടെ ജീവിതത്തെ അങ്ങേയറ്റം കുഴപ്പമാക്കിത്തീര്‍ക്കുകയും ചെയ്താലും ദൈവത്തിനു നമ്മുടെ ജീവിതത്തെ തന്‍റെ ആത്മാവിനാലും വചനത്താലും മഹത്വപൂര്‍ണ്ണമാക്കിത്തീര്‍ക്കാന്‍ കഴിയും എന്ന സന്ദേശമാണിതു നല്‍കുന്നത്. ഭൂമിയെയും ആകാശത്തെയും ആദ്യമായി സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന് അവയെക്കുറിച്ച് പൂര്‍ണമായ ഒരു പദ്ധതിയുണ്ടായിരുന്നു. പക്ഷേ ലൂസിഫറിന്‍റെ പരാജയം മൂലം ഈ പദ്ധതി മാറ്റിവയ്ക്കേണ്ടിവന്നു. പക്ഷേ ദൈവം ആ പാഴും ശൂന്യവുമായ അവസ്ഥയില്‍ നിന്ന് ഭൂമിയെയും ആകാശങ്ങളേയും പുനര്‍സൃഷ്ടിച്ച് 'ഏറ്റവും നല്ല'തൊന്നിനു രൂപം നല്‍കി. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ശ്രദ്ധിക്കാം: ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ച് എല്ലാം പൂതുതായി ആരംഭിച്ചു. ദൈവത്തിന് അവരെ സംബന്ധിച്ചും പൂര്‍ണമായ ഒരു പദ്ധതിയുണ്ടായിരുന്നു. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം ഭക്ഷിച്ചു പാപം ചെയ്തു പരാജയപ്പെടുന്നതു തീര്‍ച്ചയായും ആ പദ്ധതിയുടെ ഭാഗമായിരുന്നില്ല. പക്ഷേ വിലക്കപ്പെട്ട കനി ഭക്ഷിച്ച് അവരെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ-അതെന്തായിരുന്നാലും-അവര്‍ തകിടം മറിച്ചു. ഇനി അവര്‍ക്കൊരിക്കലും ദൈവത്തിന്‍റെ സമ്പൂര്‍ണമായ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയില്ലെന്നു നമ്മുടെ യുക്തി പറഞ്ഞെന്നിരിക്കും. എന്നാല്‍ ദൈവം പിന്നീടു തോട്ടത്തില്‍ അവരെ സന്ദര്‍ശിക്കുവാന്‍ എത്തിയപ്പോള്‍ ഇനി അവര്‍ക്കു തന്‍റെ ഏറ്റവും നല്ലതിനു താഴെയുള്ള പദ്ധതിയില്‍ മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളൂ എന്നു പറയുന്നില്ല. ഇല്ല, മറിച്ച് ഉല്‍പത്തി 3:15 ല്‍ അവിടുന്നു നല്‍കുന്ന വാഗ്ദാനം സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍റെ തല തകര്‍ക്കുമെന്നാണ്. ലോകത്തിന്‍റെ പാപത്തിന്‍റെ പരിഹാരമായി യേശു മരിക്കുകയും സാത്താനെ കാല്‍വറിയില്‍ ജയിക്കുകയും ചെയ്യുമെന്ന വാഗ്ദാനമായിരുന്നു അത്. ഇനി ഈ വസ്തുതകള്‍ പരിഗണിച്ച് നിങ്ങളുടെ യുക്തി ഉപയോഗിച്ച് ഒരു നിഗമനത്തില്‍ എത്തിച്ചേരാമോ? ക്രിസ്തുവിന്‍റെ മരണം നിത്യത മുതലുള്ള ദൈവത്തിന്‍റെ പൂര്‍ണപദ്ധതിയാണെന്നു നമുക്കറിയാം. "ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാട്" (വെളിപ്പാട് 13:8) എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആദമും ഹവ്വയും പാപം ചെയ്ത് പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് യേശു മരിക്കേണ്ടിവന്നതെന്നും നമുക്കറിയാം. അപ്പോള്‍ യുക്തി അനുസരിച്ചു നോക്കിയാല്‍ ലോകത്തിന്‍റെ പാപത്തിന്‍റെ പരിഹാരത്തിനുവേണ്ടി ക്രിസ്തു മരിക്കുകയെന്ന ദൈവത്തിന്‍റെ പരിപൂര്‍ണഹിതം നിറവേറിയതു ആദാം വിജയിച്ചതുകൊണ്ടല്ല മറിച്ച് പരാജയപ്പെട്ടതുകൊണ്ടാണ്! ആദാമിന്‍റെ പാപം സംഭവിച്ചില്ലായിരുന്നെങ്കില്‍ കാല്‍വറിക്രൂശില്‍ ദൈവത്തിന്‍റെ സ്നേഹം നമുക്കു കാണാന്‍ കഴിയുകയില്ലായിരുന്നു! ഇതെല്ലാം നമ്മുടെ യുക്തിയുടെ പൊള്ളത്തരമല്ലേ വെളിവാക്കുന്നത്? ഇതുകൊണ്ടാണ് 'നാം സ്വന്ത വിവേകത്തില്‍ ഊന്നരുതെന്ന്' തിരുവെഴുത്തു പറഞ്ഞിരിക്കുന്നത് (സദൃശവാക്യം 3:5). ഗണിതശാസ്ത്രപരമായ ഒരു യുക്തി അനുസരിച്ചു ദൈവം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ക്രിസ്തുവിന്‍റെ ഭൂമിയിലേക്കുള്ള വരവ് അവിടുത്തെ രണ്ടാമത്തെ നല്ല പദ്ധതി മാത്രമാണെന്നു പറയേണ്ടി വരും. പക്ഷേ അങ്ങനെ പറഞ്ഞാല്‍ അതു ദൈവദൂഷണമാണ്. അതു മനുഷ്യനെ സംബന്ധിച്ച ദൈവത്തിന്‍റെ പരിപൂര്‍ണപദ്ധതി തന്നെയായിരുന്നു. ദൈവം ഒരു തെറ്റു വരുത്തുകയില്ല. ദൈവം സര്‍വശക്തനും നിത്യനുമായതുകൊണ്ട്, ആദിയില്‍ത്തന്നെ അവിടുത്തേക്ക് അവസാനവും അറിയാവുന്നതുകൊണ്ട്, സ്നേഹത്തില്‍ അവിടുന്ന് നിശ്ശബ്ദമായി നമുക്കുവേണ്ടി പ്ലാന്‍ ചെയ്യുന്നതുകൊണ്ട് നമ്മോടുള്ള അവിടുത്തെ ഇടപാടുകളെപ്പറ്റി വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ യുക്തി അമ്പേ തോറ്റുപോകുകയാണ്. ദൈവത്തിന്‍റെ വഴികള്‍ നമ്മുടെ വഴികളല്ല. അവിടുത്തെ വിചാരങ്ങള്‍ നമ്മുടെ വിചാരങ്ങളുമല്ല. ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ ദൈവത്തിന്‍റേയും നമ്മുടെയും വഴികളും വിചാരങ്ങളും തമ്മില്‍ അകന്നിരിക്കുന്നു. (യെശയ്യാവ് 55:8,9). അതുകൊണ്ട് ദൈവത്തിന്‍റെ വഴികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നാം നമ്മുടെ സമര്‍ത്ഥമായ യുക്തിയെയും ചിന്തകളെയും മാറ്റിവയ്ക്കുന്നതാണ് നല്ലത്. അപ്പോള്‍ ബൈബിളിന്‍റെ ആദ്യപേജുമുതല്‍ ദൈവം നമുക്കു തരുവാന്‍ ശ്രമിക്കുന്ന സന്ദേശം എന്താണ്? പരാജയപ്പെട്ട ഒരുവനെ എടുത്ത് അവനില്‍ നിന്ന് മഹത്വപൂര്‍ണമായ ഒന്നുണ്ടാക്കുകയും അവന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ പരിപൂര്‍ണഹിതം നിറവേറ്റുകയും ചെയ്യാന്‍ അവിടുത്തേക്കു കഴിയും എന്നതാണത്. ഇതാണു മനുഷ്യനോടുള്ള ദൈവത്തിന്‍റെ സന്ദേശം. നാം ഇതൊരിക്കലും മറന്നുപോകരുത്: നിരന്തരം പരാജയപ്പെട്ട ഒരുവനെ ദൈവത്തിന് എടുത്ത് അവിടുത്തെ പരിപൂര്‍ണ്ണഹിതം- ദൈവത്തിന്‍റെ രണ്ടാമത്തെ നല്ല പദ്ധതിയല്ല, ഏറ്റവും നല്ല പദ്ധതി തന്നെ- അവനില്‍ നിറവേറ്റുവാന്‍ ദൈവത്തിനു കഴിയും. അവനെ മറന്നുപോകാത്ത നല്ല ചില പാഠങ്ങള്‍ പഠിപ്പിക്കുവാനായി, അവന്‍റെ പരാജയങ്ങളെപ്പോലും ദൈവത്തിന്‍റെ പരിപൂര്‍ണഹിതത്തിന്‍റെ ഭാഗമാക്കുവാന്‍ ദൈവത്തിനു കഴിയും എന്നതാണിതിനു കാരണം. ഇതു മനുഷ്യ യുക്തിക്കു മനസ്സിലാക്കുവാന്‍ പ്രയാസമാണ്. എന്തെന്നാല്‍ നാം ദൈവത്തെ വളരെ കുറച്ചേ മനസ്സിലാക്കിയിട്ടുള്ളു. ദൈവത്തിനു നുറക്കപ്പെട്ട മനുഷ്യരെ മാത്രമേ-പുരുഷനേയും സ്ത്രീയെയും-ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ. നമ്മെ നുറുക്കുവാനുള്ള ദൈവത്തിന്‍റെ വഴികളിലൊന്നാണ് നിരന്തരമായ തോല്‍വി. നമ്മെ അനുഗ്രഹിക്കുന്നതിനു ദൈവത്തിനുള്ള ഏറ്റവും വലിയ പ്രശ്നം എന്തെന്നു വച്ചാല്‍ അനുഗ്രഹം നമ്മെ നിഗളത്തിലേക്കു നയിക്കാതെ നമ്മെ എങ്ങനെ അനുഗ്രഹിക്കാന്‍ കഴിയും എന്നതാണ്. കോപത്തിന്‍റെ മേല്‍ വിജയം ലഭിക്കുകയും എന്നിട്ട് അതെക്കുറിച്ച് പ്രശംസിക്കുകയും ചെയ്താല്‍ നാം കൂടുതല്‍ ആഴമുള്ള ഒരു കുഴിയില്‍ വീഴുകയാണ്. വിജയം നല്‍കിയശേഷവും നമ്മെ താഴ്മയില്‍ ദൈവത്തിനു സൂക്ഷിക്കേണ്ടിയിരിക്കുന്നു. പാപത്തിന്‍റെ മേലുള്ള യഥാര്‍ത്ഥ ജയത്തെ എപ്പോഴും ആഴമേറിയ താഴ്മ അകമ്പടി സേവിക്കും. നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതില്‍ നിരന്തര പരാജയങ്ങള്‍ക്ക് ഒരു പങ്ക് വഹിക്കാനുണ്ട്. അങ്ങനെ ദൈവത്തിന്‍റെ കൃപയില്ലാതെ പാപത്തിന്‍റെ മേല്‍ ജയം സാധ്യമല്ലെന്നു നമുക്ക് ബോധ്യമാകും. അങ്ങനെയാകുമ്പോള്‍ ഒടുവില്‍ നമുക്കു ജയം കിട്ടുമ്പോള്‍ അതെച്ചൊല്ലി നമുക്കൊരിക്കലും ഒന്നും പ്രശംസിക്കാനുണ്ടായിരിക്കുകയില്ല. മാത്രമല്ല, നാം തന്നെ പലവട്ടം പരാജയപ്പെട്ടിട്ടുള്ളതിനാല്‍ തോറ്റ മറ്റൊരാളെ നമുക്കു നിന്ദാപൂര്‍വ്വം വീക്ഷിക്കുവാന്‍ കഴിയുകയില്ല. നമ്മുടെ തന്നെ എണ്ണമറ്റ പരാജയങ്ങള്‍ മൂലം നമ്മുടെ ജഡത്തിന്‍റെ ബലഹീനത നാം കണ്ടിട്ടുള്ളതിനാല്‍ തോറ്റുപോകുന്നവരോട് സഹതപിക്കുവാന്‍ നമുക്കു കഴിയും. നാമും 'ബലഹീനത പൂണ്ടവരാകയാല്‍ അറിവില്ലാത്തവരോടും വഴിതെറ്റിപ്പോകുന്നവരോടും സഹതാപം കാണിക്കാന്‍' സാധിക്കും (എബ്രായര്‍ 5:2). ഇത്തരം ഒരു സന്ദേശം കേട്ടാല്‍ യുക്തിയാല്‍ ഭരിക്കപ്പെടുന്ന ഒരുവന്‍ ഇങ്ങനെ പറഞ്ഞേക്കാം: "എങ്കില്‍ കൂടുതല്‍ നന്മവരാന്‍ വേണ്ടി നമുക്കു കൂടുതല്‍ പാപം ചെയ്യാം". ഇത്തരം ഒരു മനുഷ്യനോട് റോമര്‍ 3:7,8 വാക്യങ്ങള്‍ നല്‍കുന്ന ഉത്തരം കേള്‍ക്കുക: ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്കിനാല്‍ അവന്‍റെ മഹത്വത്തിനായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്? നല്ലതു വരേണ്ടതിനു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചു പറയുന്നുവല്ലോ. ഇവര്‍ക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ. (നിങ്ങള്‍ പറയുന്നു: 'എന്‍റെ സത്യസന്ധതയില്ലായ്മ ദൈവത്തിന്‍റെ സത്യസന്ധതയിലേക്കു വിരല്‍ ചൂണ്ടുന്നതു മൂലം ദൈവത്തിനു മഹത്വം വരുമല്ലോ. ഈ ആശയത്തിലൂടെ മുന്നോട്ടുപോയാല്‍ നിങ്ങള്‍ ഈ നിഗമനത്തിലെത്തും: നാം എത്ര മോശമാകുന്നുവോ, ദൈവത്തിനു അത് അത്രത്തോളം പ്രസാദകരമാണ്! പക്ഷേ ഇങ്ങനെ വാദിക്കുന്നവര്‍ക്കു വരുന്ന ശിക്ഷാവിധി നീതികരിക്കത്തക്കതാണ്'-ലിവിങ് ബൈബിള്‍) ഇല്ല. 'നല്ലതു വരേണ്ടതിനുവേണ്ടി നാം പാപം ചെയ്യുക' എന്നു പറയാന്‍ പാടില്ല. ദൈവത്തിന്‍റെ കൃപയെ നമുക്കു മുതലെടുക്കാമെന്നും ദൈവത്തെ ബോധപൂര്‍വം നിരന്തരം അനുസരിക്കാതിരിക്കാമെന്നും എന്നിട്ടും നാം വിതച്ചതിന്‍റെ ഫലം അനുഭവിക്കാതെ പോകാമെന്നും കരുതരുത്. ഇല്ല സാധ്യമല്ല. എന്നാല്‍ തോറ്റുപോയ മനുഷ്യന്‍റെ മേല്‍ ചൊരിയുന്ന ദൈവകൃപയെ മാനുഷികയുക്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ലെന്നു നാം പറഞ്ഞുകൊണ്ടിരിക്കണം. ദൈവത്തിന് ഒന്നും അസാധ്യമല്ല-നിരന്തരം ദാരുണമാം വിധം പരാജയപ്പെട്ടിട്ടും നമ്മെ അവിടുത്തെ പൂര്‍ണഹിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതുപോലും. നമ്മുടെ അവിശ്വാസത്തിനു മാത്രമേ തന്നെ തടയുവാന്‍ കഴിയുകയുള്ളു. നിങ്ങള്‍ ഇങ്ങനെ പറയുകയാണെന്നിരിക്കട്ടെ: "പക്ഷേ ഞാന്‍ പലവട്ടം കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്. ഇനി ഇപ്പോള്‍ എന്നെ തന്‍റെ പൂര്‍ണഹിതത്തിലേക്കു മടക്കിക്കൊണ്ടുവരിക എന്നതു ദൈവത്തിന് അസാധ്യമാണ്". അങ്ങനെയാണു നിങ്ങള്‍ പറയുന്നതെങ്കില്‍ ഇനി ദൈവത്തിന് അത് അസാധ്യമാണ്. കാരണം അവിടുത്തേക്കു നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്നതില്‍ നിങ്ങള്‍ക്കു വിശ്വസിക്കാനാവുന്നില്ല. യേശു പറഞ്ഞത് ദൈവത്തിന് നമ്മെ സംബന്ധിച്ച് അസാധ്യമായി ഒന്നും ഇല്ലെന്നാണ്. പക്ഷേ നാം വിശ്വസിക്കേണ്ടിയിരിക്കുന്നു. "നിന്‍റെ വിശ്വാസം പോലെ നിനക്കു ഭവിക്കട്ടെ". എല്ലാ കാര്യങ്ങളെ സംബന്ധിച്ചും ദൈവത്തിന്‍റെ പ്രമാണമാണിത് (മത്തായി 9:29). നമുക്കു വിശ്വാസം ഉണ്ടെങ്കില്‍ നമുക്കതു ലഭിക്കും. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവത്തിനു സാധിക്കുകയില്ല എന്നാണു നാം വിശ്വസിക്കുന്നതെങ്കില്‍ അതു നമ്മുടെ ജീവിതത്തില്‍ നടപ്പാകുകയില്ല. നേരേ മറിച്ച് നിങ്ങള്‍ ഒരിക്കല്‍ യേശുവിന്‍റെ ന്യായാസനത്തിനു മുന്‍പാകെ നില്ക്കുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം കണ്ടെത്തും. തന്‍റെ ജീവിതത്തെ നിങ്ങളെക്കാള്‍ വഷളാക്കിയിരുന്ന മറ്റൊരുവന്‍ ദൈവത്തിന്‍റെ പൂര്‍ണഹിതം തന്‍റെ ജീവിതത്തില്‍ കൈവരിച്ചിരിക്കുന്നു! അതിന് ഒരേ ഒരു കാരണമേയുള്ളൂ. അവന്‍ വിശ്വസിച്ചു. അതുകൊണ്ട് ദൈവത്തിന് അവന്‍റെ ജീവിതത്തിന്‍റെ തകര്‍ന്ന കഷണങ്ങളില്‍ നിന്ന് 'വളരെ നല്ല' ഒന്നിനു രൂപം നല്‍കാന്‍ കഴിഞ്ഞു. നിങ്ങളുടെ പാരാജയങ്ങളല്ല മറിച്ച് നിങ്ങളുടെ അവിശ്വാസമാണ് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയെ താളം തെറ്റിച്ചതെന്ന് അന്നു കണ്ടെത്തുമ്പോള്‍ എത്ര വലിയ ദുഃഖമായിരിക്കും നിങ്ങള്‍ക്ക് ആ ദിവസം ഉണ്ടാവുക! ദൈവം തന്‍റെ ഏറ്റവും 'ഉത്തമ'മാ യതു പരാജയപ്പെട്ടവര്‍ക്കും നല്‍കും എന്നതാണ് പല വര്‍ഷങ്ങള്‍ പാഴാക്കിയ ധൂര്‍ത്തപുത്രന്‍റെ അനുഭവം നമ്മെ കാണിക്കുന്നത്. ആ ഉപമയിലെ പിതാവ് പറയുന്നത് ശ്രദ്ധിക്കുക: 'വേഗത്തില്‍ ഏറ്റവും മേല്ത്തരമായ അങ്കികൊണ്ടുവന്ന് അവനെ ധരിപ്പിക്കുക' തന്നെ ഏറ്റവും മോശമായ നിലയില്‍ തള്ളിക്കളഞ്ഞ മകനുവേണ്ടിയാണ് ഈ ആജ്ഞ എന്നോര്‍ക്കണം. സുവിശേഷത്തിന്‍റെ 'സുവാര്‍ത്ത' ഇതാണ്:-ഒരു പുതിയ തുടക്കം. ഒരിക്കല്‍ മാത്രമല്ല. പിന്നേയും പിന്നേയും. കാരണം ദൈവം ഒരാളെയും ഒരിക്കലും എഴുതിത്തള്ളുന്നില്ല. തന്‍റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുറപ്പെട്ട വീട്ടുടയവന്‍റെ ഉപമയും (മത്തായി 20:1-16) ഇതേ കാര്യം തന്നെയാണു നമ്മെ പഠിപ്പിക്കുന്നത്. പതിനൊന്നാം മണിക്കൂറില്‍ വേലയ്ക്കായി വിളിക്കപ്പെട്ടവര്‍ക്കാണ് അവിടെ ഒന്നാമതു കൂലി ലഭിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ ജീവിതത്തിന്‍റെ 90 ശതമാനവും (പന്ത്രണ്ടു മണിക്കൂറില്‍ പതിനൊന്നും) നഷ്ടപ്പെടുത്തിയവര്‍ക്ക്, നിത്യതയില്‍ വിലയുള്ളത് ഒന്നും ചെയ്യാതെ പാഴാക്കിക്കളഞ്ഞവര്‍ക്ക്, തങ്ങളുടെ ജീവിതത്തിന്‍റെ അവശേഷിച്ച 10 ശതമാനം കൊണ്ട് ദൈവത്തിനു മഹത്വകരമായ ചില പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഇതു തെളിയിക്കുന്നത്. പരാജയപ്പെട്ട എല്ലാവര്‍ക്കും ഇതു വലിയ ഉത്സാഹം തരുന്നു. 'ദൈവപുത്രന്‍ വെളിപ്പെട്ടതിന്‍റെ കാരണം പിശാചുചെയ്ത പ്രവൃത്തികളെ അഴിക്കുക (ഇല്ലാതെയാക്കുക) എന്നതായിരുന്നു?' (1 യോഹന്നാന്‍ 3:8 ആംപ്ലിഫൈഡ് ബൈബിള്‍). " പിശാച് നമ്മുടെ ജീവിതത്തില്‍ കെട്ടിയ എല്ലാ കെട്ടുകളേയും അഴിക്കുന്നതിനുവേണ്ടിയാണ്" യേശു വന്നതെന്ന് ഈ വാക്യം അര്‍ത്ഥമാക്കുന്നു. ഇതിനെ ഈ വിധത്തില്‍ ചിത്രീകരിക്കാം: നമ്മള്‍ ജനിച്ചപ്പോള്‍ ദൈവം നമ്മുടെ എല്ലാം കൈയില്‍ ഒരോ നൂലുണ്ട തന്നു. നാം ഒരോ ദിവസവും ജീവിച്ചപ്പോള്‍ നാം ആ നൂലുണ്ട അഴിച്ച് അതില്‍ കെട്ടുകള്‍ ഇടുകയാണ് (പാപം ചെയ്യുക) ചെയ്തത്. പല വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു നമ്മുടെ കൈവശം ഉള്ള നൂലില്‍ ആയിരക്കണക്കിനു കെട്ടുകള്‍ വീണിരിക്കുന്നതായി നാം നിരാശയോടെ കണ്ടെത്തുന്നു. പക്ഷേ 'പിശാച്' കെട്ടിയ എല്ലാ കെട്ടുകളേയും അഴിക്കുന്നതിനുവേണ്ടിയാണ്' യേശു വന്നത്. അതുകൊണ്ട് ഏറ്റവും കൂടുതല്‍ കെട്ടുകളുള്ള നൂല് കൈവശമുള്ള ആളിനും പ്രതീക്ഷയ്ക്കു വകയുണ്ട്. കര്‍ത്താവിന് ഒരോ കെട്ടും അഴിച്ച് നിങ്ങളുടെ കൈയില്‍ വീണ്ടും പഴയമട്ടിലുള്ള ഒരു നൂലുണ്ട തരുവാന്‍ കഴിയും. ഇതാണു സുവിശേഷത്തിന്‍റെ സന്ദേശം: "നിങ്ങള്‍ക്ക് ഒരു പുതിയ ആരംഭം കുറിക്കുവാന്‍ കഴിയും". "അത് അസാധ്യമാണ്"-നിങ്ങള്‍ പറഞ്ഞേക്കാം. ശരി എങ്കില്‍ നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ലഭിക്കും. ഫലം, നിങ്ങളുടെ ജീവിതത്തില്‍ അത് അസാധ്യമായിരിക്കും. പക്ഷേ നിങ്ങളുടെ ജീവിതത്തെക്കാള്‍ കുഴഞ്ഞു മറിഞ്ഞ ജീവിതമുള്ള ഒരുവന്‍ "അതേ. ദൈവം എനിക്കുവേണ്ടി അതു ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു" എന്നു പറയുന്നതു ഞാന്‍ കേള്‍ക്കുന്നു. അവന് അവന്‍റെ വിശ്വാസം പോലെ ലഭിക്കും. അവന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ പൂര്‍ണഹിതം നിറവേറപ്പെടും. ഒരു പ്രായോഗികദൃഷ്ടാന്തം കൊണ്ടു യിരെമ്യവിന് ദൈവം ഇക്കാര്യം വെളിപ്പെടുത്തിക്കൊടുത്തത് യിരെമ്യാവ് 18:1-6 ല്‍ നാം കാണുന്നു. ഒരു കുശവന്‍റെ വീട്ടിലേക്കു പോകാന്‍ യിരെമ്യാവിനോട് ആവശ്യപ്പെടുന്നു. അവിടെ ചെന്നപ്പോള്‍ കുശവന്‍ ഒരു പാത്രം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ആ പാത്രം 'കുശവന്‍റെ കൈയില്‍ തന്നെ ചീത്തയായിപ്പോയി'. അപ്പോള്‍ കുശവന്‍ എന്താണു ചെയ്തത്? 'അവന്‍ അതിനെ തനിക്കു ബോധിച്ചതുപോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തു'. ഇനി ഈ ദൃഷ്ടാന്തത്തിന്‍റെ പ്രായോഗികപാഠം. "ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിന്നോടു (........) ചെയ്യുവാന്‍ കഴിയുകയില്ലേ?" ഇതായിരുന്നു കര്‍ത്താവിന്‍റെ ചോദ്യം (ഇവിടെ മുകളിലെ ബ്രായ്ക്കറ്റിലെ ഒഴിഞ്ഞ സ്ഥലത്തു നിങ്ങളുടെ പേരു ചേര്‍ത്തു വായിച്ചാല്‍ അതു നിങ്ങളോടുള്ള ദൈവത്തിന്‍റെ ചോദ്യമാണെന്നു കാണാം.) നിങ്ങളുടെ എല്ലാ പരാജയങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് ദൈവികമായ ഒരനുതാപം ഉണ്ടെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ രക്താംബരംപോലെ കടുഞ്ചുവപ്പായിരുന്നാലും അവന്‍ അത് ഹിമംപോലെ വെളുപ്പിക്കും. ഇതാണു പഴയ ഉടമ്പടിയിലെ വാഗ്ദാനം (യെശയ്യാ. 1:18). പക്ഷേ പുതിയ ഉടമ്പടിയില്‍ ദൈവം ഇതു കൂടാതെ മറ്റൊരു വാഗ്ദാനം കൂടി നല്‍കുന്നുണ്ട്-'ഞാന്‍ നിങ്ങളുടെ പാപങ്ങളെ ഒരു നാളും ഇനി ഓര്‍ക്കുകയുമില്ല' (എബ്രായര്‍ 8:12). നിങ്ങളുടെ അബദ്ധങ്ങളും പരാജയങ്ങളും എന്തു തന്നെയായാലും നിങ്ങള്‍ക്ക് ദൈവത്തോടൊപ്പം ഒരു പുതിയ തുടക്കം കുറിക്കുവാന്‍ കഴിയും. നിങ്ങള്‍ ഇതിനു മുന്‍പ് ഒരായിരം വട്ടം പുതുതായി തുടങ്ങുകയും പരാജയപ്പെടുകയും ചെയ്തുവെന്നിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് ഇന്ന് 1001-ാമതായി വീണ്ടും എല്ലാം പുതുതായി തുടങ്ങാം. ദൈവത്തിനു നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഇനിയും മനോഹരമായ ഒന്നു പുനഃസൃഷ്ടിക്കാന്‍ കഴിയും. ജീവിതം ഉള്ളിടത്തോളം പ്രത്യാശയ്ക്കു വകയുണ്ട്. അതുകൊണ്ട് ദൈവത്തെ വിശ്വസിക്കുന്നതില്‍ പരാജയപ്പെടരുത്. ദൈവത്തിനു തന്‍റെ കുഞ്ഞുങ്ങളില്‍ ഒരു വലിയ പ്രവൃത്തി ചെയ്തെടുക്കാന്‍ കഴിയാത്തതിനു കാരണം അവരുടെ ഭൂതകാല പരാജയങ്ങളല്ല മറിച്ച് അവരുടെ അവിശ്വാസമാണ്. അതുകൊണ്ട്" വിശ്വാസത്തില്‍ ശക്തിപ്പെട്ട് നമുക്ക് ദൈവത്തിനു മഹത്വം കൊടുക്കാം" (റോമര്‍ 4:20). ഇന്നുവരെ അസാധ്യമെന്നു നാം കരുതിയിരുന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അവിടുന്നു നമ്മുടെ ജീവിതത്തില്‍ ചെയ്യാനായി നമുക്കു ദൈവത്തെ വിശ്വസിക്കാം. എല്ലാവര്‍ക്കും-പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും-അവര്‍ ഭൂതകാലത്തില്‍ എത്രവട്ടം തോറ്റുപോയവരാണെങ്കിലും, തങ്ങളുടെ പരാജയങ്ങളെ അംഗീകരിച്ച് വിനയത്തോടെ ദൈവത്തെ വിശ്വസിക്കാന്‍ തയ്യാറാവുമെങ്കില്‍ പ്രതീക്ഷയ്ക്കു വകയുണ്ട്. നമുക്കെല്ലാം നമ്മുടെ പരാജങ്ങളില്‍ നിന്നു പാഠം പഠിച്ച് ദൈവത്തിന്‍റെ പൂര്‍ണഹിതം നമ്മുടെ ജീവിതത്തില്‍ നിറവേറ്റാന്‍ കഴിയും. അങ്ങനെയെങ്കില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട ജീവിതങ്ങളെ തനിക്ക് എങ്ങനെ പണിയാനാകുമെന്നതിന്‍റെ ഉത്തമദൃഷ്ടാന്തമായി ദൈവത്തിനു മറ്റുള്ളവര്‍ക്കു നമ്മെ കാട്ടിക്കൊടുക്കാന്‍ വരുംകാലങ്ങളില്‍ കഴിയും. 'ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്തധനം' മൂലം നമ്മില്‍ എന്തു ചെയ്യാന്‍ കഴിഞ്ഞുവെന്ന് ആ നാളില്‍ അവിടുന്ന് കാണിക്കും (എഫേസ്യര്‍ 2:6). ഹല്ലേലുയ്യ!
കുന്നത്തൂര്‍: ഭരണവര്‍ഗത്തിന്റെ ഗര്‍വിന് ഒടുവില്‍ നിയമത്തിന് മുന്‍പില്‍ പരാജയം. പതിറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തില്‍ നിന്നും ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര ഭൂമിക്ക് ഒടുവില്‍ മോചനമാകുന്നു. കൈയേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഈ മാസം ഒന്‍പതിനാണ് അവസാനിക്കുന്നത്. അതിനുശേഷം അവിടെ തുടരാന്‍ കൈയേറ്റക്കാര്‍ക്ക് യാതൊരു സാഹചര്യവും ഇല്ലാത്തതിനാല്‍ സ്വയം ഒഴിഞ്ഞുപോകാനാണ് തീരുമാനം. ഇതോടെ 30 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ശുഭാന്ത്യമാകും. കൈയേറ്റക്കടകള്‍ കച്ചവടക്കാര്‍ തന്നെ പൊളിച്ചുമാറ്റുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അല്ലാത്തപക്ഷം ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് റവന്യൂവകുപ്പ് കടകള്‍ പൊളിച്ചു മാറ്റുമെന്നും കുന്നത്തൂര്‍ തഹസീല്‍ദാര്‍ അറിയിച്ചു. അടൂര്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിനിടയില്‍ ഒരിക്കല്‍ പോലും കൈയേറ്റക്കാര്‍ക്ക് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിലും ഇത്രയും വര്‍ഷക്കാലം കൈയേറ്റക്കാര്‍ ക്ഷേത്രഭൂമി കൈവശം വച്ച് ഉപയോഗിച്ചുവന്നത് ഇടത് വലത് മുന്നണികളുടെ ഭരണ സ്വാധീനം മുതലാക്കിയാണ്. ഹൈക്കോടതി ഉത്തരവിനെപ്പോലും അട്ടിമറിക്കുന്ന തരത്തിലാണ് ഏഴ് മാസം മുന്‍പ് ചക്കുവള്ളിയില്‍ സിപിഎം നേതാക്കള്‍ ഇടപെട്ടത്. കൈയേറ്റക്കാര്‍ക്ക് പിന്തുണയോടെ സോമപ്രസാദ് എംപിയുടെ നേതൃത്വത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗവും പോപ്പുലര്‍ ഫ്രണ്ടും നിലയുറപ്പിച്ചതോടെ കൈയേറ്റമൊഴിപ്പിക്കല്‍ നിലയ്ക്കുകയായിരുന്നു. ഇതിനെതിരെ ഭക്തരെ അണിനിരത്തി ഹൈന്ദവ സംഘടനകള്‍ സമരമാരംഭിച്ചു. സമാധാനപരമായ സമരത്തെ അക്രമത്തിലേക്ക് തള്ളിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിച്ചെങ്കിലും ഹൈന്ദവ നേതൃത്വം സംയമനം പാലിച്ചു. ShareTweetSendShareShare Latest from this Category കേരളത്തില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ശബരിമല‍യില്‍ വിഐപി തീര്‍ത്ഥാടകരും‍ സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ട; എല്ലാവരും സാധാരണഭക്തര്‍: ഹൈക്കോടതി‍ ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ തിരുവനന്തപുരം‍ കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; ആര്യാ രാജേന്ദ്രന്‍‍ ചുമതലയേറ്റ ശേഷമാണ് ഫയലുകൾ കാണാതായത് ലഹരി ഉപയോഗത്തിനെതിരായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി എസ്ബിഐ‍; സക്ഷമ‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യവിതരണം Load More പുതിയ വാര്‍ത്തകള്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ശബരിമല‍യില്‍ വിഐപി തീര്‍ത്ഥാടകരും‍ സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ട; എല്ലാവരും സാധാരണഭക്തര്‍: ഹൈക്കോടതി‍ ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ തിരുവനന്തപുരം‍ കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; ആര്യാ രാജേന്ദ്രന്‍‍ ചുമതലയേറ്റ ശേഷമാണ് ഫയലുകൾ കാണാതായത് ലഹരി ഉപയോഗത്തിനെതിരായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി എസ്ബിഐ‍; സക്ഷമ‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യവിതരണം
മിന്നൽ മുരളി ഹിറ്റായപ്പോൾ കൂടെ ഹിറ്റായ ചില ഡയലോഗുകൾ കൂടിയുണ്ട്. അതിൽ ഏറെ ചിരിയുണർത്തിയ ഒന്നായിരുന്നു “മാറാലാഹ” അഥവാ “മാറളിയാ..” തന്റെ അളിയൻ ജെയ്സണാണ് മിന്നൽ മുരളി എന്ന് സംശയം തോന്നിയ അജു വർഗീസിന്റെ കഥാപാത്രം പോത്തൻ അതു കണ്ടു പിടിക്കാൻ ജെയ്സൺന്റെ വീട്ടിലെത്തുന്നതും തിരക്കിട്ട് പുറത്തു പോകുന്ന ജെയ്സൺ “മാറളിയാ” എന്ന് പറഞ്ഞ് അജുവിനെ എടുത്ത് കറക്കുന്നതുമായ വീഡിയോയുടെ മേക്കിങ് വിഷ്വൽസാണ് അജു വർഗീസ് ഇപ്പോൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘അപ്പോൾ അവൻ ആണ് ഇവൻ’ എന്ന ടൈറ്റിലും മാറളിയാ എന്ന ഹാഷ്ടാഗും ചേർത്താണ് അജു വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് അജുവിന്റെ പോസ്റ്റിന് താഴെ വരുന്നത്. നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസായ ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം രണ്ടാഴ്ച പിന്നിടുമ്പോള്‍ ആഗോള റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ മുപ്പത് രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ മിന്നല്‍ മുരളിയുണ്ട്. ക്രിസ്തുമസിന് ഒടിടി റിലീസായെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കന്‍, അമേരിക്കന്‍ രാജ്യങ്ങളിലും മിന്നലടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്‌ളിക്‌സിന്‌റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ മിന്നല്‍ മുരളി ഇടംപിടിക്കുന്നത്. അതേസമയം ഏഷ്യയില്‍ ഇന്ത്യയില്‍ ടോപ്പ് 10ല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംവാരവും തുടരുകയാണ്. ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ വിഭാഗത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് ‘മുരളി’ നേട്ടം കൊയ്തിരിക്കുന്നത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിന് നേടിക്കൊടുത്തിരിക്കുന്നത്.
തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻറെ വിവിധ സ്കോളർഷിപ്പിലേക്ക് കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.ഒറ്റപെൺകുട്ടികൾക്കായുള്ള പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്, യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കായുള്ള പിജി സ്കോളർഷിപ്, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്കായുള്ള പിജി സ്കോളർഷിപ്, വടക്ക് കിഴക്കൻ മേഖലയ്ക്കുള്ള ഇഷാൻ ഉദയ് സ്പെഷ്യൽ സ്കോളർഷിപ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്ന (ഒറ്റപെൺകുട്ടി)വർക്കാണ് പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്. സ്കോളർഷിപ്പുകളുടെ എണ്ണം: 3,000. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കുള്ള യുജിസി സ്കോളർഷിപ് ബിരുദ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ളതാണ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കുള്ള പിജി സ്കോളർഷിപ്. സ്കോളർഷിപ്പുകളുടെ എണ്ണം: 3,000. പ്രൊഫഷണൽ കോഴ്സുകളിൽ പിജിക്ക് പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കുള്ളതാണ് യുജിസിയുടെ പിജി സ്കോളർഷിപ് (എസ്, എസി)പദ്ധതി. സ്കോളർഷിപ്പുകളുടെ എണ്ണം: 1,000 ഇന്ത്യയിലെ വടക്ക് കിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കുള്ള പ്രത്യേക സ്കോളർഷിപ് പദ്ധതിയാണ് ഇഷാൻ ഉദയ്. സ്കോളർഷിപ്പുകളുടെ എണ്ണം: 10,000. ദേശീയ സ്കോളർഷിപ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: https://nationalscholarshipportal, www.ugc. ac.in,
കൗമാരത്തിന്റെ സ്വപ്നങ്ങളുമായി പാറിപ്പറന്നു നടന്ന ജിത്തു ഇന്ന് കേരളക്കരയുടെ വേദനയുടെ മുഖമാണ്.ജന്മം നൽകിയ മാതാവ് ഒരു ദാക്ഷണ്യവും കൂടാതെ അരുംകൊല നടത്തിയിരിക്കുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഒരു കൂസലും കൂടാതെയാണ് ആ ‘അമ്മ പോലീസിനോട് വിവരിച്ചത്. ഏതോ സ്വാർത്ഥതയ്ക് വേണ്ടി തന്റെ ഉദരത്തിൽ നിന്നു വന്ന ആ കുഞ്ഞിനെ ചുട്ടുകരിച്ചപ്പോൾ നടുങ്ങി ഹൃദയം ഉള്ള എല്ലാവരും. Download ShalomBeats Radio Android App | IOS App എവിടെയാണ് മാതൃസ്നേഹം നഷ്ടപെട്ടത്? എന്തുകൊണ്ട് ഇങ്ങനെ ഒരു ക്രുരകൃത്യത്തിനു അവർ തയ്യാറായി ? ഒരു പെറ്റമ്മയ്ക്കു ഇത് ചെയ്യാൻ സാധിക്കുമോ? ചോദ്യങ്ങൾ ഒരുപാട് ബാക്കി നിൽക്കുകയാണ്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും സ്വരച്ചേർച്ച ഇല്ലായ്മയും ഇന്നിന്റെ തലമുറയെ സ്നേഹം ലഭിക്കുന്നതിൽ നിന്ന് ഒരുപാട് അകറ്റി നിർത്തിയിരിക്കുകയാണ്.ഈയിടെ നടന്ന ഒരു പഠനത്തിൽ അവർ പറഞ്ഞത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ വഴക്കു ഉണ്ടാകുന്നു എങ്കിൽ അവർ കല്യാണം കഴിച്ചവർ ആയിരിക്കും എന്നാണ്. ഈ സ്ഥിതി വിശേഷത്തിലേക്ക് ലോകം എത്തപ്പെട്ടിരിക്കുകയാണ്. കൗമാര സ്വപ്നങ്ങളെയും പിഞ്ചു ബാല്യങ്ങളെയും ഇല്ലാതാക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളു ” അരുതേ, ഈ ക്രൂരത ” ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ , താൻ പ്രസവിച്ച മകനോട് കരുണ തോന്നാതിരിക്കുമൊ ? അവർ മറന്നു കളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല ( യെശ 49 :15 )
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | ലഫ്. ജനറൽ അസീം മുനീർ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി സ്ഥാനമേറ്റു International November 24, 2022 | Published by : Express Kerala Network ഇസ്‍ലാമാബാദ്: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ. ആറുവർഷത്തെ സേവനത്തിനു ശേഷം ഖമർ ജാവേദ് ബജ്‍വ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ സൈനിക മേധാവി സ്ഥാനമേൽക്കുന്നത്. പാകിസ്ഥാനിലെ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിൽ ലഫ്. ജനറൽ അസീം മുനീർ സേവനം ചെയ്തിട്ടുണ്ട്. ഇൻഫർമേഷൻ മന്ത്രിയാണ് പുതിയ സൈനിക മേധാവി​ സ്ഥാനമേറ്റ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നവംബർ 29നാണ് ഖമർ ജാവേദ് ബജ്‍വയുടെ കാലാവധി അവസാനിക്കുന്നത്. മൂന്ന് വർഷത്തേക്ക് ഇദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ വിരമിക്കുന്നത്. ഒരു തവണ കൂടി കാലാവധി ദീർഘിപ്പിക്കാനുള്ള ആവശ്യം നിരസിക്കപ്പെട്ടു. അതേ സമയം ലഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്സ് കമ്മിറ്റി ചെയർമാൻ പദവിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് പാകിസ്ഥാന്‍ സൈനിക മേധാവിയും കുടുംബവും കോടീശ്വരന്മാരായെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങളുടെ സ്വത്തിലും വൻ വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തായത്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ആ അവസ്ഥയില്‍ അവളെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി, ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല ; സാമന്തയെക്കുറിച്ച് സുഹൃത്ത് തെലുങ്കാന പൊലീസ് വീണ്ടും ചേര്‍ത്തലയില്‍; ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് തുഷാറിന് കൈമാറി; ഓപ്പറേഷന്‍ താമരക്കെതിരെ നടപടി കടുപ്പിച്ചു 'ഇങ്ങനെ ചെയ്യുന്നതിന്റെ നിയമവശം അശ്വിനോട് ചോദിക്കണം'; വൈറലായി റൂട്ടിന്റെ കൗശല തന്ത്രം 11 പേരും മെസി അല്ല, ഒരു മെസി അല്ലെ ഉള്ളു; അവനെ പൂട്ടും ഞങ്ങൾ; ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കേരളത്തില്‍; 1515 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍; ചരിത്രം നിങ്ങള്‍ക്ക് എന്നോട് മത്സരിക്കാം, എന്നാല്‍ ഇത് നിങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കും; സണ്ണി ലിയോണിനോട് ഉര്‍ഫി ജാവേദ്
റബ്ബർ കർഷകന്റെയും തൊഴിലാളിയുടെയും ശവപ്പെട്ടിയിൽ അവസാനത്തെ ആണിയുമടിച്ച് വീണ്ടും റബ്ബർ വിലയിടിവ് തുടരുന്നു. ഈ സ്ഥിതി തുടർന്നാൽ കർഷക ആത്മഹത്യ നിത്യ സംഭവമാകും. നെൽകൃഷിക്കാർക്ക് സംഭവിച്ചപോലെ ഈ പോക്കു പോയാൽ റബ്ബർകൃഷി മലയാളനാട്ടിൽ നിന്നു തന്നെ അപ്രത്യക്ഷമാവുന്ന കാലം വിദൂരമല്ല എന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി വിലയിരുത്തി. റബ്ബറുമായി ബന്ധപ്പെട്ട സകല വസ്തുക്കളുടെയും വില ക്രമാതീതമായ ഉയർന്നു നിൽക്കുമ്പോഴും റബ്ബർ വില മാത്രം താഴെ. അരി വില ആണങ്കിൽ 65 കടന്നു. റബ്ബറിന് സർക്കാർ വിലസ്‌ഥിരതാ പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഇതുവരെ കൊടുക്കാൻ തുടുങ്ങിയിട്ടില്ല. പണിക്കൂലിപോലും കിട്ടാത്ത അവസ്‌ഥ. കൂനിൽ മേൽ കുരു എന്ന പോലെ ലാറ്റക്സ് വില 95 രൂപയിൽ താഴെയായി. .മഴക്കാലത്തിനു മുന്നോടിയായി റെയിൻ ഗാർഡിങ് നടത്തിയ കർഷകർക്ക് മുടക്കു മുതൽ പോലും ലഭിക്കാത്ത അവസ്ഥ, ചുരുക്കത്തിൽ പ്രതികൂല കാലവസ്‌ഥയും റബ്ബറിന്റെ വിലക്കുറവും തൊഴിലാളികളുടെ അഭാവവും, റബ്ബർ കൃഷിയെ പിന്നോട്ടടിക്കുന്നു. കുത്തക മുതലാളിമാർക്ക് വമ്പൻ ലാഭം ഉറപ്പാക്കാൻ വേണ്ടി പാവപ്പെട്ട റബർ കർഷകരുടെ ഉൽപ്പന്നത്തിന് ന്യായമായ വില, എന്ന ആവശ്യത്തോട് മുഖം തിരഞ്ഞു നിൽക്കുന്ന കേന്ദ്ര സംസഥാന സർക്കാരുകളുടെ സമീപനത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്ര സർക്കാർ റബ്ബർ കൃഷിയെ പൂർണ്ണമായും അവഗണിക്കുന്നു. റബർ കർഷകരെ രക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൊതുവിപണിയിൽ ഇടപെടുക, ദുരിതം അനുഭവിക്കുന്ന റബർ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക, സബ്സിഡി പരിധി ഉയർത്തുക, റബർ തോട്ടങ്ങളിലെ അടി കാടുകൾ തെളിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, TSR, Rubber compound തുടങ്ങിയവയുടെ ഇറക്കുമതി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച കൊണ്ട് സമരപരിപാടികൾ ആരംഭിക്കാൻ കർഷക കോൺഗ്രസ് തീരുമാനിച്ചു. കർഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജേക്കബ് ആഴാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, DDC സെക്രട്ടറി ജോമോൻ ഐക്കര, PH നൗഷാദ്, എബി ഐപ്പ്, വർക്കിച്ചൻ വയം പോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം, ജോയി പാതാഴ, മാത്തച്ചൻ കുഴിത്തോട്ട് , നിമ്മി പരവരാകത്ത്, ബിജു പാറയിൽ, റോണി കൊട്ടാരത്തിൽ, ലിൻസൺ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.
അറ്റകൈ എന്ന ഒരു പ്രയോഗം മലയാളഭാഷയില്‍ ഉണ്ട്. ഒരു പ്രശ്‌നം തീര്‍ക്കുവാന്‍ കൈവശമുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചിട്ടും പ്രശ്‌നം തീരാതെ വരുമ്പോള്‍ ചെയ്യുന്ന കാര്യമാണ് അറ്റകൈപ്രയോഗം. ഇത്തരമൊരു അറ്റകൈപ്രയോഗത്തെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തില്‍ നാം വായിക്കുന്നു. ‘എന്റെ ജനത്തോട് ഞാന്‍ മറ്റെന്താണ് ചെയ്യുക?’ ജറെമിയ 9:7 എന്ന ചോദ്യവും തുടര്‍ന്നു നടക്കുന്ന കാര്യങ്ങളും നമ്മുടെ ജീവിതത്തിലും പ്രസക്തമാണ്. ഈജിപ്തില്‍നിന്ന് വാഗ്ദാനനാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ മുതല്‍ ഇസ്രായേല്‍ജനം പരാതികളും കുറ്റങ്ങളും പറഞ്ഞു തുടങ്ങിയതാണ്. അത് കൂടിവന്നപ്പോള്‍ കര്‍ത്താവ് ഒരു തീരുമാനം എടുത്തു, ഈജിപ്തില്‍നിന്ന് പുറപ്പെട്ടവരില്‍ ജോഷ്വയും കാലെബും ഒഴികെ ആരെയും വാഗ്ദാനനാട്ടില്‍ പ്രവേശിപ്പിക്കുകയില്ല എന്ന്. അങ്ങനെ നാല്പതുവര്‍ഷം മരുഭൂമിയിലൂടെ അവര്‍ അലഞ്ഞു നടക്കാന്‍ ഇടയാക്കി. ഈജിപ്തില്‍നിന്ന് പുറപ്പെട്ടവരുടെ മക്കളും കൊച്ചുമക്കളുമാണ് വാഗ്ദാനനാട്ടില്‍ പ്രവേശിച്ചത്. അവിടെ എത്തി താമസം തുടങ്ങിയിട്ടും സമൃദ്ധിയില്‍ ജീവിച്ചിട്ടും അവരുടെ ആവലാതികള്‍ തീര്‍ന്നില്ല. അതിലുപരി അവര്‍ എല്ലാ ദൈവകല്പനകളും ലംഘിക്കുവാന്‍ തുടങ്ങി. വിഗ്രഹാരാധന, വ്യഭിചാരം, അനീതി തുടങ്ങിയ നിരവധി തിന്മകള്‍ക്ക് രാജാക്കന്മാരും ജനങ്ങളും വിധേയപ്പെട്ടു. അപ്പോഴെല്ലാം പ്രവാചകന്മാര്‍വഴി കര്‍ത്താവ് അവരെ തിരുത്താന്‍ ശ്രമിച്ചു. ചിലപ്പോള്‍ ശിക്ഷിച്ചു. വരള്‍ച്ച, ക്ഷാമം, യുദ്ധം, യുദ്ധത്തില്‍ പരാജയം, അടിമത്വം, വിപ്രവാസം തുടങ്ങിയ ശിക്ഷകളെല്ലാം കിട്ടി. എന്നിട്ടും ജനത്തിന് മാനസാന്തരം ഉണ്ടായില്ല. ജനത്തിന്റെ ഈ ദുരവസ്ഥ കണ്ട ജറെമിയ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: എന്റെ ശിരസ് ഒരു കണ്ണീര്‍ തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയും ആയിരുന്നെങ്കില്‍, …. ഞാന്‍ രാപകല്‍ കരയുമായിരുന്നു. വഴിയരികില്‍ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കില്‍, ഞാന്‍ എന്റെ ജനത്തെവിട്ട് അകന്നുപോകുമായിരുന്നു. ജനത്തെക്കുറിച്ച് ഒടുവില്‍ കര്‍ത്താവ് പറയുന്നത് അതിക്രമത്തില്‍ മുഴുകിയ അവര്‍ അനുതപിക്കുന്നില്ല എന്നാണ്. മര്‍ദനത്തിനുമേല്‍ മര്‍ദനവും വഞ്ചനയ്ക്കുമേല്‍ വഞ്ചനയും കുന്നുകൂടുന്നു. അവര്‍ അവിടുത്തെ അറിയാന്‍ വിസമ്മതിക്കുന്നു. അതിനാല്‍ കര്‍ത്താവ് ഒരു അറ്റകൈ പ്രയോഗിക്കുന്നതിനെപ്പറ്റി മുന്നറിയിപ്പ് നല്കുകയാണ്: ഞാന്‍ അവരെ ചൂളയില്‍ ഉരുക്കി ശുദ്ധീകരിക്കും. എന്റെ ജനത്തോട് ഞാന്‍ മറ്റെന്താണ് ചെയ്യുക? (ജറെമിയ 9:7). ചൂളയില്‍ ഉരുക്കുക ഏറ്റവും വേദനാജനകമായ അനുഭവമാണ്. പക്ഷേ, വേറെ വഴിയില്ല എന്ന് കര്‍ത്താവ് പറയുകയാണ്. വലിയ സഹനങ്ങളിലൂടെ രാജ്യത്തെയും ജനങ്ങളെയും കടത്തിവിടും എന്നാണ് കര്‍ത്താവ് മുന്നറിയിപ്പ് നല്കിയത്. അഗ്നിയില്‍ ഉരുക്കുന്നത് നശിപ്പിക്കാനും ഇല്ലാതാക്കാനുമല്ല; പ്രത്യുത ശുദ്ധീകരിക്കാനാണ്. അശുദ്ധി മാറ്റാനാണ്. ഗുണമേന്മ വര്‍ധിപ്പിക്കാനാണ്. ഇതേ സാഹചര്യങ്ങള്‍ ഇന്നും ഇല്ലേ? കര്‍ത്താവ് ചൂളയില്‍ ഉരുക്കി ശുദ്ധീകരിക്കുന്നതിനു മുന്‍പേ അനുതപിക്കാനും അവിടുത്തെ വഴികളില്‍ ചരിക്കാനും നമുക്ക് തയാറാകാം.
തിരിച്ചറിവുകള്‍(നോവല്‍: അവസാന ഭാഗം) - ജിന്‍സന്‍ ഇരിട്ടി - ഏതോ യാത്രക്കാരന്റെ ഗിറ്റാറില്‍ നിന്ന് ഒഴുകി... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം 15) - ജിന്‍സന്‍ ഇരിട്ടി- ഫോം ഓഫീസീലെ നീണ്ട കാത്തിരിപ്പില്‍ സഹികെട്ട... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം 14) - ജിന്‍സന്‍ ഇരിട്ടി - മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഒരു റൗണ്ട് സൂക്ഷമ... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം 13) - ജിന്‍സന്‍ ഇരിട്ടി- ഡിസംബറിനെ കുളിരണിയിച്ച മഞ്ഞുകാലം വസന്തകാലത്തിന് വഴി... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം 12) - ജിന്‍സന്‍ ഇരിട്ടി - ഭ്രാന്ത് പിടിച്ച മനസ്സോടെ ബെഡ്ഡില്‍ തിരിഞ്ഞും... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം 11) - ജിന്‍സന്‍ ഇരിട്ടി - മാര്‍ഗ്രറ്റിന്റെ ഭര്‍ത്താവ് തന്നെ എന്നെ എന്നും... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം പത്ത്) - ജിന്‍സന്‍ ഇരിട്ടി - തണുപ്പ് തീവ്രമായതോടുകൂടി ആളുകള്‍ പാര്‍ക്ക് ഉപേക്ഷിച്ച്... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഒമ്പത്) - ജിന്‍സന്‍ ഇരിട്ടി - രാവിലെ തുടങ്ങിയതാണ് ജോലി തേടിയുളള അലച്ചില്‍.... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഏട്ട്) - ജിന്‍സന്‍ ഇരിട്ടി- ഓരോ മരണ വാര്‍ത്തയും ടോണിക്ക് മരണമെന്ന... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ഏഴ്) - ജിന്‍സന്‍ ഇരിട്ടി- ചൂടിന്റെ കൂട് വിട്ട് ബ്ലാങ്കറ്റില്‍ നിന്ന്... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം ആറ്)- ജിന്‍സന്‍- ലണ്ടന്‍ ബ്രിഡ്ജിന്റെ കൈവരിയില്‍ ചാരി നിന്ന്... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം അഞ്ച്)- ജിന്‍സന്‍ ഇരിട്ടി - ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലെ ചെക്കിങ്ങ് കഴിഞ്ഞ്... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം നാല്)- ജിന്‍സന്‍ ഇരിട്ടി - വിമാനത്തിന്റെ ഗ്ലാസ്സിലൂടെ അറബി കടലിന്റെ ആകാശത്ത്... തിരിച്ചറിവുകള്‍(നോവല്‍: ഭാഗം മൂന്ന്‌)- ജിന്‍സന്‍ ഇരിട്ടി- എമിലി അവളുടെ സോഫിയ ഇരുന്ന് കൈവിരലുകളിലെ... തിരിച്ചറിവുകള്‍(നോവല്‍ :ഭാഗം രണ്ട്‌)- ജിന്‍സന്‍ ഇരിട്ടി - റോസ്മേരി ഡ്യൂട്ടി കഴിഞ്ഞ് പഞ്ച്... തിരിച്ചറിവുകള്‍(നോവല്‍ :ഭാഗം ഒന്ന്‌)- ജിന്‍സന്‍ ഇരിട്ടി- തിരിച്ചറിവുകള്‍ എന്ന നോവല്‍ ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ...
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
താപമോചക പ്രവർത്തനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഫോടകവസ്തുവാണ് ബോംബ് (ഇംഗ്ലീഷ്: Bomb). ബോംബിൽ നിറച്ചിരിക്കുന്ന സ്ഫോടനശേഷിയുള്ള പദാർത്ഥം താപമോചക പ്രവർത്തനത്തിനു വിധേയമാകുമ്പോൾ വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ഊർജ്ജം പുറന്തള്ളുന്നു. ഈ അമിത ഊർജ്ജപ്രവാഹത്തിന്റെ ഫലമായി ബോംബ് സ്ഫോടനം നടക്കുന്ന പ്രദേശത്ത് ധാരാളം നാശനഷ്ടങ്ങളുണ്ടാകുന്നു.[1] ചൈനയിലെ സോങ് രാജവംശം പതിനൊന്നാം നൂറ്റാണ്ടു മുതൽ തന്നെ വെടിമരുന്നുകൊണ്ടുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിരുന്നു.[2] അമേരിക്കയിൽ നിർമ്മിച്ച മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് (MOAB) ബോംബ്. സ്ഫോടനശേഷിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം ഈ ബോംബിനാണ്. ഖനനത്തിനോ നിർമ്മാണപ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളെ ചിലപ്പോഴൊക്കെ 'ബോംബ്' എന്നുവിളിക്കാറുണ്ട്. പ്രധാനമായും സൈനികാവശ്യങ്ങൾക്കായാണ് ബോംബുകൾ ഉപയോഗിച്ചുവരുന്നത്. സൈനികരംഗത്ത് വ്യോമമാർഗ്ഗേണ പ്രയോഗിക്കുന്ന സ്ഫോടകവസ്തുക്കളെ പൊതുവെ ബോംബ് എന്നുവിളിക്കുന്നു. എന്നിരുന്നാലും ഷെല്ലുകൾ, ഡെപ്ത്ത് ചാർജ്ജസ് (ജലത്തിനടിയിൽ ഉപയോഗിക്കുന്നവ), മൈനുകൾ എന്നിവ ബോംബുകളായി കണക്കാക്കുന്നില്ല. യുദ്ധഭൂമിക്കു പുറത്തും ബോംബുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. വീടുകളിൽ നിർമ്മിക്കുന്ന ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IEDs) എന്ന സ്ഫോടകവസ്തു മധ്യേഷ്യയിലെ കലാപബാധിത പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഗ്രീക്ക് ഭാഷയിലെ 'ബോംബോസ്' (βόμβος), ലാറ്റിൻ ഭാഷയിലെ 'ബോംബസ്' എന്നീ പദങ്ങളിൽ നിന്നാണ് 'ബോംബ്' എന്ന വാക്കുണ്ടായതെന്നു കരുതുന്നു. [3] 'മുഴങ്ങുന്നത്', 'മൂളുന്നത്' എന്നൊക്കെയാണ് ഈ വാക്കുകളുടെ അർത്ഥം. ഹുവോലോങ്ജിങ് രചിച്ച Ming Dynasty കൃതിയിലെ ഒരു ചിത്രീകരണം. കുടത്തിനുള്ളിൽ വെടിമരുന്ന് നിഠച്ചിരിക്കുന്നു. ഇവ കാറ്റിന്റെ സഹായത്തോടെ ശത്രുക്കൾക്കു നേരെ പ്രയോഗിക്കുന്നു.[4] ഉള്ളടക്കം 1 ചരിത്രം 2 ആഘാതം 3 താപം 4 ഛിന്നഭിന്നമാക്കൽ 5 ജീവികളെ ബാധിക്കുന്ന വിധം 6 വിവിധ തരം ബോംബുകൾ 7 അവലംബം 8 പുറം കണ്ണികൾ ചരിത്രംതിരുത്തുക An illustration depicting early bombs thrown at Manchu assault ladders during the siege of Ningyuan, from the book Thai Tsu Shih Lu Thu (Veritable Records of the Great Ancestor) written in 1635. The bombs are known as "thunder-crash bombs."[5] എ.ഡി. 1221-ൽ ചൈനയിലാണ് ആദ്യമായി ബോംബുകൾ പ്രയോഗിക്കപ്പെട്ടത്. ചൈനയിലെ ജിൻ രാജവംശത്തിലെ (1115–1234) സൈനികർ സോങ് രാജ്യത്തിലെ ഒരു നഗരത്തെ ആക്രമിക്കുന്നതിനായാണ് ബോംബ് പ്രയോഗിച്ചത്.[2] ഇരുമ്പുകൊണ്ടുള്ള പുറന്തോടിനുള്ളിൽ വെടിമരുന്ന് നിറച്ചുള്ള ബോംബുകൾ പതിമൂന്നാം നൂറ്റാണ്ടു മുതൽ തന്നെ ചൈനയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നു.[6] 1231-ൽ ജിൻ രാജവംശവും മംഗോളിയന്മാരും തമ്മിൽ നടന്ന നാവികയുദ്ധത്തിലും ബോംബുകൾ (thunder-crash bombs) ഉപയോഗിച്ചിരുന്നു.[6] 1345-ൽ സമാഹരിക്കപ്പെട്ട 'ദ ഹിസ്റ്ററി ഒഫ് ജിൻ'《金史》 എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ജപ്പാൻ കീഴടക്കുന്നതിനായി മംഗോളിയൻമാരും ഈ ബോംബുകൾ ഉപയോഗിച്ചിട്ടുണ്ട്. ജപ്പാൻ തീരത്തു നിന്നു കണ്ടെത്തിയ ഒരു കപ്പലിൽ നിന്ന് ഇത്തരം ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്.[7] ആഘാതംതിരുത്തുക ബോംബ് സ്ഫോടനത്തിന്റെ ആഘാതത്താലുണ്ടാകുന്ന തരംഗങ്ങൾ ശരീരത്തിനു പലതരത്തിലുള്ള കേടുപാടുകൾ സൃഷ്ടിക്കുന്നു. ആഘാത തരംഗങ്ങളുടെ ശക്തികൊണ്ട് ശരീരം വായുവിലേക്ക് ചുഴറ്റിയെറിയപ്പെടാം. ഇത് അംഗഭംഗത്തിനും ആന്തരികരക്തസ്രാവത്തിനും കാരണമാകുന്നു. ബോംബ് സ്ഫോടനഫലമായി ഉണ്ടാകുന്ന ഉയർന്ന ശബ്ദം കർണ്ണപടത്തെ തകരാറിലാക്കുവാൻ സാധ്യതയുണ്ട്.[8] സ്ഫോടനം നടക്കുന്ന സ്ഥലത്തു നിന്നും പരമാവധി അകലെ നിൽക്കുക എന്നതാണ് ബോംബ് സ്ഫോടനത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.[9][10] താപംതിരുത്തുക സ്ഫോടനഫലമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന താപോർജ്ജത്തിൽ നിന്നു താപതരംഗങ്ങൾ ഉണ്ടാകുന്നു. സൈനികർ നടത്തുന്ന ബോംബ് പരീക്ഷണങ്ങളിൽ 2480 ഡിഗ്രി സെൽഷ്യസ് താപനില വരെ രേഖപ്പെടുത്താറുണ്ട്. ബോംബ് സ്ഫോടനഫലമായുണ്ടാകുന്ന ഈ ഉയർന്ന താപം മൂലം ശരീരത്തിൽ ഗുരുതരമായ പൊള്ളലുകളുണ്ടാകുന്നു. ഛിന്നഭിന്നമാക്കൽതിരുത്തുക An illustration of a fragmentation bomb from the 14th century Ming Dynasty text Huolongjing. The black dots represent iron pellets. സ്ഫോടനം നടക്കുമ്പോൾ ബോംബിനുള്ളിലെ വസ്തുക്കൾ ചിന്നിച്ചിതറുന്നു. അതിവേഗം സഞ്ചരിക്കുന്ന ഈ വസ്തുക്കൾ മറ്റു വസ്തുക്കളിൽ തട്ടുമ്പോൾ അവയും തകർക്കപ്പെടുന്നു. സ്ഫോടനത്തന്റെ ആഘാതം കൂട്ടുന്നതിനായി ഇരുമ്പ് ഗോളങ്ങൾ ബോംബിൽ നിറയ്ക്കാറുണ്ട്. ഇവ പൊട്ടിത്തെറിക്കുമ്പോൾ ചുറ്റുമുള്ള വസ്തുക്കളും ഛിന്നഭിന്നമാക്കപ്പെടുന്നു. ചിന്നിച്ചിതറിയ ഈ വസ്തുക്കൾ കണ്ണിൽ തുളച്ചുകയറിയാൽ കാഴ്ചശക്തി നഷ്ടപ്പെടാം.[11] ജീവികളെ ബാധിക്കുന്ന വിധംതിരുത്തുക ബോംബ് സ്ഫോടനം ജീവികളെ പലരീതിയിൽ ബാധിക്കാറുണ്ട്. ബോംബ് സ്ഫോടനഫലമായുണ്ടാകുന്ന ഉന്നത മർദ്ദം ആന്തരികാവയവങ്ങൾക്കു കേടുവരുത്തുന്നു. ഇത് മരണത്തിലേക്കു നയിച്ചേക്കാം.[12] ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തിൽ ഏതെങ്കിലും മൂർച്ചയേറിയ വസ്തുക്കൾ ശരീരത്തിൽ തുളച്ചുകയറിയാലോ ഭാരമേറിയ വസ്തുക്കൾ തലയിൽ വീണാലോ മരണം സംഭവിക്കാം. ബോംബ് സ്ഫോടനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രത്യേകം നിർമ്മിച്ച ആവരണങ്ങൾ, ഹെൽമറ്റുകൾ, കവചങ്ങൾ എന്നിവ ഉപയോഗിച്ചുവരുന്നു. വിവിധ തരം ബോംബുകൾതിരുത്തുക Diagram of a simple time bomb in the form of a pipe bomb An American B61 nuclear bomb on its loading carriage Unexploded unguided aerial bomb with contact fuse used by the Portuguese Air Force, Guinea-Bissau War of Independence, 1974. ബോംബുകളെ പ്രധാനമായും സിവിലിയൻ ബോംബുകൾ എന്നും മിലിട്ടറി ബോംബുകൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതലായി നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും വികസിപ്പിക്കുന്നതുമായ ബോംബുകളാണ് മിലിട്ടറി ബോംബുകൾ. യുദ്ധരംഗത്താണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസസ് വിഭാഗത്തിൽ വരുന്ന ബോംബുകളെ മൂന്നായി തിരിച്ചിരിക്കുന്നു. ഒരു സ്യൂട്ട് കേസിലോ പെട്ടിയിലോ വയ്ക്കുന്ന ബോംബുകളാണ് ടൈപ്പ് 76 ബോംബുകൾ. ബോംബർ വിമാനങ്ങളിലൂടെ പ്രയോഗിക്കുന്നവയാണ് ടൈപ്പ് 80 ബോംബുകൾ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങളെ ബോംബുകളായി ഉപയോഗിക്കാറുണ്ട്. വെഹിക്കിൾ ബോൺ ഐ.ഇ.ഡി. അഥവാ VBIED എന്നറിയപ്പെടുന്ന ഇത്തരം ബോംബുകൾ അത്യധികം വിനാശസ്വഭാവമുള്ളവയാണ്. ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് മെറ്റീരിയൽസ് പൊതുവെ അസ്ഥിരമാണ്. ഘർഷണം മുതൽ ഇലക്ട്രോസ്റ്റാറ്റിക് ഷോക്ക് വരെയുള്ള ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ട് ഇവ പൊട്ടിത്തെറിക്കാം. റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ബോംബുകൾ ചിലപ്പോൾ താപനിലയിലുണ്ടാകുന്ന വ്യത്യാസം കൊണ്ടോ മൊബൈൽ ഫോണുകൾ, റോഡിയോ എന്നീ ഉപകരണങ്ങളുടെ സാന്നിദ്ധ്യം കൊണ്ടോ പൊട്ടിത്തെറിക്കാം. വിദഗ്ദരല്ലാത്തവരുടെ ഇടപെടൽ കൊണ്ടും ബോംബ് സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും അപകടകരമായ ബോംബുകളാണ് ആറ്റംബോംബുകളും ഹൈഡ്രജൻ ബോംബുകളും. വലിയ ഒരു ആറ്റം വിഘടിക്കുമ്പോൾ വൻതോതിൽ ഊർജ്ജം പുറത്തുവിടുന്നു എന്ന അണുവിഘടന (ന്യൂക്ലിയാർ ഫിഷൻ) സിദ്ധാന്തം അടിസ്ഥാനമാക്കിയാണ് ആറ്റം ബോംബുകൾ പ്രവർത്തിക്കുന്നത്. ഹൈഡ്രജൻ ബോംബുകളുടെ പ്രവർത്തന തത്ത്വം ന്യൂക്ലിയാർ ഫ്യൂഷനാണ്. ന്യൂക്ലിയാർ ഫിഷനിലൂടെ സൃഷ്ടിക്കുന്ന വൻതോതിലുള്ള ഊർജ്ജം ഉപയോഗിച്ചാണ് ഹൈഡ്രജൻ ബോംബുകളിൽ സ്ഫോടനം ആരംഭിക്കുന്നത്. വിശാലമായ പ്രദേശത്ത് വിനാശകരമായ പദാർത്ഥങ്ങൾ വിതറുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടനശേഷി കുറഞ്ഞ ബോംബുകളാണ് 'ഡേട്ടി ബോംബുകൾ' (dirty bomb). അണുപ്രസരമുള്ള പദാർത്ഥങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയാണ് ഇത്തരം ബോംബുകളിൽ ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങളെ കൊല്ലുന്നതിനോ മുറിവേൽപ്പിക്കുന്നതിനോ അല്ലെങ്കിൽ ആ പ്രദേശത്തേക്കു ശത്രുക്കൾ വരാതിരിക്കാനോ ആണ് ഡേർട്ടി ബോംബുകൾ പ്രയോഗിക്കുന്നത്. വലിയ ബോബുകളുടെ പ്രഹരശേഷി അളക്കുന്നതിനായി കിലോ ടൺസ് ഓഫ് ടി.എൻ.ടി. (kt), മെഗാ ടൺസ് ഓഫ് ടി.എൻ.ടി. (Mt) എന്നീ ഏകകങ്ങൾ ഉപയോഗിക്കുന്നു. ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങൾക്കുമേൽ അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചിട്ടുണ്ട്. യുദ്ധരംഗത്തു പ്രയോഗിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രഹരശേഷിയുള്ളവയായിരുന്നു ഈ ബോംബുകൾ. ഇന്നുവരെ പരീക്ഷിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രഹരശേഷിയുള്ള ബോംബാണ് സാർ ബോംബ. റഷ്യയുടെ "ഫാദർ ഓഫ് ഓൾ ബോംബ്സ്" (ഔദ്യോഗിക നാമം ATBIP) ആണ് ന്യൂക്ലിയാർ അല്ലാത്ത ബോംബുകളിൽ വച്ച് ഏറ്റവും ശക്തി കൂടിയ ബോംബ്.[13] അമേരിക്കയുടെ 'മദർ ഓഫ് ഓൾ ബോംബ്സിനാണ് രണ്ടാം സ്ഥാനം. അവലംബംതിരുത്തുക ↑ Milstein, Randall L. (2008). "Bomb damage assessment". എന്നതിൽ Ayn Embar-seddon, Allan D. Pass (eds.) (സംശോധാവ്.). Forensic Science. Salem Press. പുറം. 166. ISBN 978-1-58765-423-7. ↑ 2.0 2.1 Peter Connolly (1 November 1998). The Hutchinson Dictionary of Ancient and Medieval Warfare. Taylor & Francis. പുറം. 356. ISBN 978-1-57958-116-9. ↑ βόμβος Archived 2013-11-07 at the Wayback Machine., Henry George Liddell, Robert Scott, A Greek-English Lexicon, on Perseus ↑ Joseph Needham (1986). Military Technology: The Gunpowder Epic. Cambridge University Press. പുറങ്ങൾ. 189–190. ISBN 978-0-521-30358-3. മൂലതാളിൽ നിന്നും 2016-08-26-ന് ആർക്കൈവ് ചെയ്തത്. ↑ Joseph Needham (1974). Science and Civilisation in China: Military technology : the gunpowder epic. Cambridge University Press. പുറം. 191. ISBN 978-0-521-30358-3. മൂലതാളിൽ നിന്നും 2016-08-26-ന് ആർക്കൈവ് ചെയ്തത്. ↑ 6.0 6.1 Needham, Joseph. (1987). Science and Civilization in China: Volume 5, Chemistry and Chemical Technology, Part 7, Military Technology; the Gunpowder Epic. Cambridge University Press. pp. 170–174. ↑ Delgado, James (February 2003). "Relics of the Kamikaze". Archaeology. Archaeological Institute of America. 56 (1). മൂലതാളിൽ നിന്നും 2013-12-29-ന് ആർക്കൈവ് ചെയ്തത്. ↑ Mlstein, Randall L. (2008). "Bomb damage assessment". എന്നതിൽ Ayn Embar-seddon, Allan D. Pass (eds.) (സംശോധാവ്.). Forensic Science. Salem Press. പുറം. 166. ISBN 978-1-58765-423-7. ↑ Marks, Michael E. (2002). The Emergency Responder's Guide to Terrorism. Red Hat Publishing Co., Inc. പുറം. 30. ISBN 1-932235-00-0. ↑ Wong, Henry (2002). "Blast-Resistant Building Design Technology Analysis of its Application to Modern Hotel Design". WGA Wong Gregerson Architects, Inc. പുറം. 5. ↑ Joseph Needham (1986). Military Technology: The Gunpowder Epic. Cambridge University Press. പുറങ്ങൾ. 180–181. ISBN 978-0-521-30358-3. മൂലതാളിൽ നിന്നും 2016-08-26-ന് ആർക്കൈവ് ചെയ്തത്. ↑ Coupland, R.M. (1989). Amputation for antipersonnel mine injuries of the leg: preservation of the tibial stump using a medial gastrocnemius myoplasty. Annals of the Royal College of Surgeons of England. 71, pp. 405–408. ↑ Solovyov, Dmitry (2007-09-12). "Russia tests superstrength bomb, military says". Reuters. മൂലതാളിൽ നിന്നും 2008-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-06-02. പുറം കണ്ണികൾതിരുത്തുക Bombs എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. Explosive Violence, The Problem of Explosive Weapons A report by Richard Moyes (Landmine Action, 2009) on the humanitarian problems caused by the use of bombs and other explosive weapons in populated areas
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
അമ്മായി കാറ് ഇറങ്ങിവരുന്നത് ദിവ്യയേ ച്ചി വിൻഡോ കർട്ടൻ ഇടയിലൂടെ കണ്ടു അര കെട്ടിനെ വരിഞ്ഞുള്ള എന്റെ കൈ വിടുവി പ്പി ച്ചു ദിവ്യയേച്ചി കൊഴുത്ത ചന്തി ഇളക്കി അടുക്കളയിലേക് ഓടി. ചൂട് പിടിച്ച എന്റെ കുണ്ണയെ ജീൻസിനു മുകളിലൂടെകൈ വച്ചമർത്തി ഞാൻ പുറതേക്കും. സിടൗട്ടിൽ ചെരുപ്പ് ഊരി വെക്കുന്നതിനിടയിൽ എന്നെ കണ്ട അമ്മായിയുടെ ചോദ്യം “ഷാരു നീ എന്താ ഡാ പതിവില്ലാതെ ഈ സമയത്ത്? ഇന്ന് പോയില്ലാരു ന്നോ? “ഹേയ് പോയിരുന്നു മാമി. ഞാൻ ഇപ്പോൾ വന്നേയുള്ളു ഒരു ഫയൽ എടുക്കാൻ ഉണ്ടായിരുന്നു അപ്പോള ദിവ്യയേച്ചി ചായ കുടിച്ചിട് പോയാമതി എന്ന് … പറഞ്ഞു തീരുന്നതിനു മുൻപ് ചായയുമായി ദിവ്യയേച്ചി. ചായ കപ്പ് എന്റെ എന്റെ കയ്യിൽ തന്നു ദിവ്യ : ഓഹ് മാമി എത്തിയോ? മാമി : വിവാഹ പാർട്ടി പുറപ്പെടാൻ ഇത്തിരി വൈ കി പിന്നെ ഫുഡ്‌ ഒക്കെ കഴിച്ചു വൈകി. എന്താ നീ ഉറങ്ങുവായിരുന്നോ ദിവ്യ നീ മുഖം ഒക്കെ എന്താ ഇങ്ങനെ. പ്രതീക്ഷിക്കാതെ മാമിയുടെ ചോദ്യം കേട്ട ദിവ്യയേച്ചി ഒന്ന് പതറിയത് പോലെ എനിക്ക് തോന്നി. ” അത് തലവേദന എടുത്ത് കിടക്കുവായിരുന്നു അപ്പൊളാ ഇവൻ കേറിവന്നെ ദിവ്യയേച്ചി പറഞ് ഒപ്പിച്ചു ചായ ഗ്ലാസുമായി അടുക്കളയിലേക് പോയി. ഹാളിലേക്കു നടന്ന മാമിയുടെ പിന്നാലെ ഞാൻ മാമിയോട് പറഞ്ഞു ” ഇത്തിരി മുൻപ്ഷീ ല ആന്റി വന്നായിരുന്നു കുഞ്ഞിന്റെ ബർത്തഡേ ഫഗ്ഷൻ ക്ഷണിക്കാൻ.മാമിയോട് പറയാൻ പറഞ്ഞായിരുന്നു ഇന്ന് വൈകിട്ട് വീട്ടിലേക് പോകാൻ പറഞ്ഞു ” ” ആ അവളെന്നെ വിളിച്ചു പറഞ്ഞായിരുന്നു. ഞാൻ യാത്ര ചെയ്ത് ടയർഡ് ആണ് നീ വൈകിട്ട് കുഞ്ഞിന് ഗിഫ്റ്റ് മറ്റോ വാങ്ങി പോയിട്ട് വാ ദിവ്യ വരുവാണേൽ അവളെയും കൂട്ടിക്കോ “ഇത്രയും പറഞ്ഞു മാമി ഡ്രസ്സ്‌ മാറ്റാനായി റൂമിലേക്കു കയറി ഡോർ ലോക്ക് ചെയ്തു.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ഗുരുവായൂർ: അഴിമതിക്കെതിരായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി സസ്പെൻഡ് ചെയ്ത കോൺഗ്രസ് നേതാക്കൾ. സസ്പെൻഷൻ കൊണ്ട് അഴിമതിക്കെതിരായ സമരം അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ മണ്ഡലം പ്രസിഡൻറുമാരായ എം.വി.ലോറൻസ്, പി.കെ.മോഹനൻ, പൂക്കോട്, ബ്ലോക്ക് കോൺഗ്രസ്സ് നിർവാഹക അംഗം സി. അബ്ദുൾ മനാഫ്, മുൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.വി. ജോയ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. അഴിമതി നടത്തിയവരെ സംരക്ഷിച്ച് അഴിമതി ചൂണ്ടിക്കാട്ടിയവർക്കെതിരെ നടപടിയെടുക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. അർബൻ ബാങ്ക് നിയമന അഴിമതിയുടെ ഓഹരി ജില്ലാ നേതൃത്വത്തിനും ലഭിച്ചിട്ടുണ്ടെന്ന സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ബാങ്കിലെ നിയമന അഴിമതിയെക്കുറിച്ച് പൂക്കോട് മണ്ഡലം പ്രസിഡൻറായിരുന്ന എം.വി.ലോറൻസ് പരാതി നൽകിയപ്പേൾ ജില്ലാ നേതൃത്വം അവഗണിക്കുകയാണ് ചെയ്തത്. 35 വർഷങ്ങളായി റൂറൽ ബാങ്കിലും അർബൻ ബാങ്കിലും നടന്നുകൊണ്ടിരിക്കുന്ന അഴിമതി പുറത്തു കൊണ്ടുവന്നത് സഹകരണ സംരക്ഷണ സമിതിയാണെന്നും പ്രസ്താവനയിൽ അവകാശപ്പെട്ടു. ജില്ലാ നേതൃത്വം അഴിമതിക്കാരുടെ കയ്യിലെ ചട്ടുകമായി മാറിയെന്നും സസ്പെൻഷൻ ലഭിച്ചവർ ആരോപിച്ചു. അർബൻ ബാങ്ക് നിയമനത്തിൽ അഴിമതി ആരോപിച്ച് കിഴക്കെ നടയിൽ ഉപവാസം സംഘടിപ്പിച്ചതിനെ തുടർന്നാണ് നാല് പേരെ ഡി.സി.സി സസ്പെൻഡ് ചെയ്തത്. രണ്ട്
2011 ജനുവരി 25-ലെ വിപ്ലവം ഈജിപ്തിന്റെയും ഒപ്പം അറബ്‌ലോകത്തിന്റെയും ചരിത്രത്തില്‍ ഒരു വഴിത്തിരിവായിത്തീരുമെന്ന് ഏകസ്വരത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമായിരുന്നു. രാഷ്ട്രീയ-സാമൂഹിക-ചിന്താ മണ്ഡലങ്ങളിലുണ്ടായ മാറ്റത്തിന്റെ ഫലമായി ആ വിപ്ലവം ചരിത്രകാരന്മാര്‍ക്കും വിവിധ കലാ-സാംസ്‌കാരിക രചനകള്‍ക്കും ഫലപുഷ്ടിയുള്ള ഒരു ഉറവിടമായിത്തീര്‍ന്നു. ദശകങ്ങളായി മര്‍ദക സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ നിലനിര്‍ത്തിപ്പോന്ന പേടിയുടെ വേലികള്‍ (Barriers of Fears) നിലംപൊത്തി, ജനം അതിന്റെ സ്വാതന്ത്ര്യവും അഭിലാഷവും കൈപ്പിടിയിലാക്കി, ഏതൊരു ഏകാധിപതിയോടും ഇല്ല എന്നുപറയാനുള്ള ശക്തി ആര്‍ജിച്ചതാണ് ആ വിപ്ലവത്തിന്റെ പ്രധാന നീക്കിയിരിപ്പുകള്‍. എന്നാല്‍ 2013 ജൂണ്‍ 30ന് മുമ്പും ശേഷവുമായി നടന്ന ആസൂത്രിതമായ പട്ടാള അട്ടിമറി, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ജനകീയ രാഷ്ട്രപതിയെ സ്ഥാനഭ്രഷ്ട്രനാക്കി. തുടര്‍ന്ന് രൂക്ഷമായ ഭിന്നതയും ധ്രുവീകരണവുമുണ്ടാക്കി. രക്തരൂക്ഷിതമായ കൂട്ടക്കൊലകള്‍ അട്ടിമറിക്കാര്‍ നടപ്പാക്കി. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ വേരുപിഴുതെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അങ്ങനെ ജനുവരി വിപ്ലവത്തിന്റെ ഗുണഫലങ്ങളെ വലിയതോതില്‍ നശിപ്പിച്ചു. മുബാറക് ഏകാധിപത്യത്തിന്റെ അവശിഷ്ടങ്ങളും സാംസ്‌കാരിക ബുദ്ധിജീവികളും സെക്യുലറിസ്റ്റുകളും ലിബറലുകളും ഇടതുപക്ഷവുമടങ്ങുന്ന സൈനിക അട്ടിമറി അനുകൂലികളും ഭരണഘടനാ നിയമ സംരക്ഷണത്തിനായി നിലകൊള്ളുന്ന ജനങ്ങളും തമ്മിലുള്ള രൂക്ഷമായ സമരത്തിന്റെ പൊടിപടലങ്ങള്‍ക്കിടയില്‍ തെളിയുന്ന പുതിയ വിവരങ്ങളും റിപ്പോര്‍ട്ടുകളും ചരിത്രകാരന്മാരെയും ഗവേഷകരെയും പുനര്‍വായനയ്ക്കായി പ്രേരിപ്പിക്കും. പ്രഫ. മുഹമ്മദ് ഹസ്‌നൈന്‍ ഹൈക്കലിന്റെ വായനക്കാര്‍ക്ക് അദ്ദേഹത്തെ അറിയാവുന്നതാണ്. വാക്കുകളിലും വാക്യങ്ങളിലും തന്നെകുറിച്ച് സൂചന നല്‍കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ചരിത്ര രേഖകള്‍ ചൂണ്ടിക്കാട്ടി, വിശേഷണങ്ങള്‍ പെരുപ്പിച്ച്, വാഗ്‌വിസ്താരം നടത്തിയാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുക. എഴുതുന്ന വിഷയവുമായി ബന്ധപ്പെട്ട പ്രധാന വ്യക്തിത്വങ്ങളുമായി അദ്ദേഹം അഭിമുഖവും നടത്താറുണ്ട്. എന്റെ സുഹൃത്തായ ഈജിപ്ഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ സലീം അസൂസിന്റെ നിരീക്ഷണത്തില്‍ ജൂലായ് മൂന്നിന് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയത് അറിയിച്ചുകൊണ്ട് ജനറല്‍ അബ്ദുല്‍ ഫതഹ് അസ്സീസി നടത്തിയ പ്രസ്താവനയില്‍ ഹസ്‌നൈന്‍ ഹൈക്കലിന്റെ ശൈലിയുടെ സൂചന വ്യക്തമാണ്. സീസിയുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ അസൂസിന്റെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്ന കാര്യങ്ങള്‍ എനിക്കു കാണാന്‍ കഴിഞ്ഞു. 'മഹത്തായ ഈജിപ്തിലെ ജനങ്ങളേ, ജനങ്ങളുടെ പ്രക്ഷോഭങ്ങളുടെയും മുറവിളികളുടെയും നേരെ കണ്ണും കാതുമടക്കുവാന്‍ സൈന്യത്തിനു കഴിയില്ല. ജനത അതിന്റെ രാഷ്ട്ര ദൗത്യമാണ് ആവശ്യപ്പടുന്നത്. രാഷ്ട്രീയ ദൗത്യമല്ല. ഈ ദൗത്യം ആ വിളി ഉള്‍ക്കൊള്ളുന്നു. ജനം അതിന്റെ ലക്ഷ്യവും അനിവാര്യതയും നിര്‍ണയിച്ചിരിക്കുന്നു. വിശ്വസ്തവും ഉത്തരവാദിത്തപൂര്‍ണവും അനിവാര്യവുമാകുന്ന ഒരു രാഷ്ട്രീയ മാറ്റം അതാവശ്യപ്പെടുന്നു.'ജൂലൈ 14-ന് സീസി ഏതാനും ഉദ്യോഗസ്ഥരോടായി നടത്തിയ പ്രസംഗം പരിശോധിച്ചാല്‍ കൂടുതല്‍ പ്രയോജനപ്പെടും. ആ സംസാരവും പ്രഫസര്‍ ഹസ്‌നൈന്‍ ഹൈക്കലിലേക്ക് വിരല്‍ ചൂണ്ടുന്നു. 'ജനത്തിന്റെ കല്‍പനയ്ക്ക് വിധേയമായാണ് സൈന്യം പ്രവര്‍ത്തിക്കുകയും നിലകൊള്ളുകയും ചെയ്യുന്നത്, ജനത്തോട് കല്‍പ്പിച്ചുകൊണ്ടല്ല. ജനസേവനത്തിനാണ് സൈന്യം, ജനത്തില്‍ നിന്ന് അകലെയല്ല. സൈന്യം ജനങ്ങളില്‍ നിന്ന് കേള്‍ക്കുകയാണ്, ജനത്തെ കേള്‍പ്പിക്കുകയല്ല.' മറ്റൊരിടത്ത് അദ്ദേഹം പറയുന്നു: 'ജനം ആവശ്യപ്പെട്ടതും ക്ഷണിച്ചതുമായ ഉത്തരവാദിത്തമാണ് സൈന്യം നിര്‍വ്വഹിച്ചത്. തകര്‍ന്ന അഭിലാഷങ്ങളും തമസ്‌കരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും മാറ്റിപ്പണിയുവാന്‍ സൈന്യത്തിന് കഴിയുമെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: 'ജനശക്തി 2011 ജനുവരിയില്‍ ഉയിര്‍ത്തെഴുന്നേറ്റിരുന്നു. പിന്നീട് കണ്ടത് അതിന്റെ പ്രതീക്ഷകള്‍ ലക്ഷ്യങ്ങളും തകര്‍ന്നുപോകുന്നതാണ്. അതിന്റെ ഭാവിയുടെ മേല്‍ ഇരുട്ടുവീണു. അറിവിന്റെയും വെളിച്ചത്തിന്റെയും ശക്തിയുടെയും കാലമുദ്രകള്‍ പിന്നീടത് സ്വീകരിച്ചില്ല.' പ്രഫ. ഹൈക്കല്‍ മുഹമ്മദ് മുര്‍സിയെ നീക്കംചെയ്യുന്നതിനെ അനുകൂലിച്ചിരുന്നു എന്നത് രഹസ്യമായ കാര്യമല്ല. താല്‍ക്കാലിക പ്രധാനമന്ത്രി അദ്‌ലി മന്‍സൂറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ പ്രാധാന്യത്തോടെയാണ്. രാജ്യത്തിന്റെ ആഭ്യന്തര ബാഹ്യ സംഭവവികാസങ്ങളെ കുറിച്ച് ഹൈക്കലിന്റെ അഭിപ്രായങ്ങള്‍ അദ്‌ലി മന്‍സൂര്‍ ശ്രദ്ധിച്ചു.' കൂടിക്കാഴ്ച കൂറച്ചുകൂടി വ്യാഖ്യാന സാധ്യതയുള്ളതാണ്. പ്രഫ. ഹൈക്കല്‍ മാറ്റങ്ങളില്‍ സന്തോഷവാനായിരുന്നു. അബ്ദുന്നാസറിന്റെ നേതൃത്വത്തില്‍ നടന്ന ജൂലൈ 23 വിപ്ലവത്തിന്റെ സാക്ഷിയായിരുന്നു ഹൈക്കല്‍. നാസര്‍ ഇടക്കിടെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരുപക്ഷേ, സീസിയില്‍ അദ്ദേഹം മറ്റൊരു നാസറിനെ കണ്ടിരിക്കാം. അദ്ദേഹത്തിന്റെ നിലപാടുകള്‍ പൂര്‍ണമായും ശരിയായില്ല. നിരപരാധികളുടെ ചോരയില്‍ അത് പങ്ക് പറ്റുകയും ചെയ്തു. ജൂണ്‍ 30, ജൂലൈ 3 സംഭവങ്ങള്‍ കൂടുതല്‍ രചനാ സാധ്യതകളുള്ള ഒരു ചരിത്രാവസരമാണെന്ന് ഞാന്‍ കരുതുന്നു. അക്കാര്യത്തില്‍ പ്രഫസറും ബോധവാനാവാതിരിക്കില്ല. അബ്ദുന്നാസിര്‍, സാദത്ത്, മുബാറക് കാലഘട്ടങ്ങളില്‍ ഈജിപ്തിലുണ്ടായ സംഭവവികാസങ്ങളെകുറിച്ച് തന്റെ വീക്ഷണങ്ങള്‍ വിശദീകരിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, പ്രഫസര്‍. മുര്‍സിയുടെ ചുരുങ്ങിയ ഭരണകാലവും അതിന്റെ നാടകീയമായ അന്ത്യവും കൂടുതല്‍ ആകര്‍ഷകമാണ്. ലഭ്യമായ തെളിവുകളും റിപ്പോര്‍ട്ടുകളുമനുസരിച്ച് പ്രഫസര്‍ ദാറുന്നശ്ര്‍ ആലമിയയുമായി ചേര്‍ന്ന് 'ലോകം വിറച്ച നാലുമണിക്കൂര്‍' എന്ന പേരിലൊരു പുസ്തകം തയാറാക്കുന്നുണ്ട്. പുസ്തകം പുറത്തിറങ്ങിയാല്‍ അതില്‍ വായനക്കാര്‍ക്ക് സീസിയുടെ രണ്ടുപ്രസംഗത്തിന്റെയും പാരഗ്രാഫുകള്‍ അതില്‍ കാണാന്‍ കഴിയും. ചില ചിത്രങ്ങള്‍ അതിലിടം പിടിക്കും. ജൂണ്‍ മുപ്പതിലെ പ്രക്ഷോഭത്തിലെ എണ്ണത്തിലെ കളികളും വാഗ്വാദങ്ങളും അതില്‍ കാണാം. വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സൈന്യം എന്നു സ്ഥാപിക്കാന്‍ വേണ്ടി വിമാനങ്ങളില്‍ നിന്ന് സൈന്യം ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ദശലക്ഷങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കുകൊണ്ടിരുന്നുവെന്നാണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കൂട്ടുനിന്നവരുടെയും സൈന്യത്തിന്റെ അവകാശ വാദം. പക്ഷെ, സിനിമാ സംവിധായകന്‍ ഖാലിദ് യൂസുഫിന്റെ സഹായത്തോടെ നിര്‍മിച്ചെടുത്തതാണ് ഒരു ചിത്രമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. മറ്റൊരു ചിത്രം പകര്‍ത്തിയ തീയതിയാണെങ്കില്‍ 2011 ജനുവരി 28!
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4710 ആയി. On Apr 7, 2021 Share കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 105 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,14,740 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 530, എറണാകുളം 488, തിരുവനന്തപുരം 228, കോട്ടയം 279, കണ്ണൂര്‍ 227, തൃശൂര്‍ 268, മലപ്പുറം 263, കൊല്ലം 234, പാലക്കാട് 73, ആലപ്പുഴ 148, കാസര്‍ഗോഡ് 103, പത്തനംതിട്ട 95, ഇടുക്കി 87, വയനാട് 74 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തൃശൂര്‍ 3, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 117, പത്തനംതിട്ട 70, ആലപ്പുഴ 139, കോട്ടയം 230, ഇടുക്കി 31, എറണാകുളം 125, തൃശൂര്‍ 175, പാലക്കാട് 69, മലപ്പുറം 260, കോഴിക്കോട് 273, വയനാട് 48, കണ്ണൂര്‍ 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,08,078 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,136 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,47,208 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4928 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 796 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 361 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ചെന്നൈ: സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. 69 വയസായിരുന്നു. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് പുറപ്പെട്ടത്. Also Read Also Read ‘ലഹരി വിരുദ്ധ ബോധവല്‍ക്കരണം ഞായറാഴ്ച പറ്റില്ല’; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് സഭ 1953 നവംബര്‍ 16-ന് കണ്ണൂര്‍ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയ പ്രവേശം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പതിനാറാം വയസ്സില്‍ സി.പി.ഐ.എം അംഗത്വം എടുത്ത കോടിയേരി പില്‍ക്കാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ണായകപദവികളില്‍ എത്തിച്ചേര്‍ന്നു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു. Also Read Also Read പാര്‍ട്ടി വേറെയാണെങ്കിലും ഞങ്ങളുടെ കൊടി പകുതി ചുവപ്പാണ്; ഫെഡറലിസം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണം: സ്റ്റാലിന്‍ 2015-ലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടിറിപദത്തിലേക്ക് കോടിയേരി എത്തുന്നത്. പിണറായി വിജയന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കും കോടിയേരി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പാര്‍ട്ടിഭാരവാഹിത്വത്തിലേക്ക് മാറുന്ന കാഴ്ചയാണ് അന്നുണ്ടായത്. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2018-ല്‍ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പാര്‍ട്ടിയിലും മുന്നണിയിലും രൂപംകൊണ്ട അസ്വാരസ്യങ്ങളെയും പ്രശ്‌നങ്ങളെയും ഏറ്റവും മികച്ചരീതിയില്‍ കോടിയേരി കൈകാര്യം ചെയ്തു. 2019-ലാണ് കോടിയേരിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്. തുടര്‍ന്ന് 2020 നവംബര്‍ 13-ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം അവധിയെടുക്കുകയും ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവന്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. എന്നാല്‍ സ്ഥിതിവീണ്ടും മോശമായതിന് പിന്നാലെ സ്ഥാനം ഒഴിയുകയായിരുന്നു. സി.പി.ഐ.എം നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് കോടിയേരിയുടെ ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവര്‍ മക്കളും ഡോ. അഖില, റിനീറ്റ എന്നിവര്‍ മരുമക്കളുമാണ്.
സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെയാണ് തഗ് ആയി കണക്കാക്കപ്പെടുന്നത്; ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ പ്രതികരിച്ച് റിയാസ് സലിം! By AJILI ANNAJOHNOctober 23, 2022 ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും ഇപ്പോഴും ഇത്തവണത്തെ സീസണിനെ കുറിച്ച് ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പുരോഗമിക്കുകയാണ്.... News ഇത്രനാളും കാണിക്കാത്ത വെറും പട്ടിഷോയാണ് ഷൈനിന്റേത്; ഷൈൻ ടോം ചാക്കോയെ കുറിച്ച് റിയാസ് പറഞ്ഞ വാക്കുകൾക്ക് പിന്തുണയുമായി ശിൽപാ ബാലയടക്കമുള്ളവർ! By Safana SafuOctober 22, 2022 മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ചർച്ചകളിൽ എന്നും കടന്നുവരുന്ന വിഷയമാണ് ബിഗ് ബോസ്. അതിൽ തന്നെ ബിഗ് ബോസ് നാലാം സീസണിൽ റിയാസ്... News ഈ ചെലവ് താങ്ങാൻ എനിക്കിപ്പോൾ കഴിയും; റിയാസിൻ്റെ നേട്ടങ്ങൾ ഇത്; ഉമ്മയും ഉപ്പയും ഹാപ്പി ; ലോകത്തിലെ ഏറ്റവും വലിയ സന്തോഷം ഇതായിരിക്കും; പടച്ചോൻ ഇനിയും അനുഗ്രഹിക്കട്ടെ എന്ന് ആരാധകർ! By Safana SafuSeptember 29, 2022 ബിഗ് ബോസ് മലയാളം നാലാം സീസൺ ഇന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ നാലാം സീസൺ മികച്ച... News ‘എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ’,; ബിഗ് ബോസ് വീട്ടിൽ വച്ചുണ്ടായ സംഭവം..; റിയാസിനെ കളിയാക്കി വന്ന ബ്ലെസ്ലിയ്ക്ക് റിയാസ് കൊടുത്ത മറുപടി; ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് സമർപ്പിക്കുന്നു! By Safana SafuSeptember 4, 2022 ബി​ഗ് ബോസ് സീസൺ ഫോർ ഇന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. അതിന് പ്രധാന കാരണം റോബിൻ രാധാകൃഷ്ണൻ ആണ്.... Social Media ജുബ്ബ അണിഞ്ഞ് റിയാസ്, കസവ് പാവാടയും ബ്ലൗസും അണിഞ്ഞ് ഡെയ്‌സിയും, മരണംവരെയും നമ്മള്‍ ഒന്നിച്ചുണ്ടാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, ക്യാപ്ഷൻ ഞെട്ടിച്ചു; വൈറൽ ചിത്രങ്ങൾ ഇതാ By Noora T Noora TSeptember 2, 2022 ബിഗ് ബോസ്സ് കഴിഞ്ഞെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോഴും താല്പര്യമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ സ്നേഹിക്കുന്നവരെ... Malayalam പാലക്കാട് ഉദ്ഘാടനത്തിനെത്തിയ റിയാസിനെ കണ്ടതോടെ പൊട്ടിക്കരഞ്ഞ് ആരാധിക.. ആശ്വസിപ്പിച്ച് റിയാസ്; നാടകീയ രംഗങ്ങൾ By Noora T Noora TAugust 16, 2022 ന്യൂ നോർമൽ എന്ന ടാഗ് ലൈനോടെയാണ് ഇത്തവണത്തെ ബിഗ് ബോസ്സ് തുടങ്ങിയത്. സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം.... Malayalam Articles കോമഡി സ്റ്റാര്‍സ് ആണോ മീരയാണോ കുഴപ്പം?; ഏഷ്യാനെറ്റ് അത് വിറ്റ് കാശാക്കിയതിൽ തെറ്റില്ല; റിയാസ് സലീമിനെ കുറിച്ച് അറിയാനുള്ള മലയാളികളുടെ ആകാംക്ഷയാണ് അവർ വിൽക്കാൻ ശ്രമിച്ചത്! By Safana SafuAugust 9, 2022 കഴിഞ്ഞ ഒരാഴ്ചയായി നിങ്ങളെല്ലാവരും സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു വീഡിയോ കോമഡി സ്റ്റേഴ്സിൽ ബിഗ് ബോസ് താരങ്ങൾ ഗസ്റ്റ് ആയി വരുന്നതും... TV Shows ‘ആണാണോ പെണ്ണാണോ?, ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമോ? റിയാസിനോട് മീരയുടെ അതിരുവിട്ട ചോദ്യങ്ങൾ….നൽകിയത് ചുട്ട മറുപടി…. പറഞ്ഞത് കേട്ടോ? സോഷ്യൽ മീഡിയ ആളിക്കത്തുന്നു By Noora T Noora TAugust 7, 2022 ന്യൂ നോർമൽ എന്ന ടാഗ് ലൈനോടെയാണ് ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസൺ 4 തുടങ്ങിയത്. സീസണ്‍ 4 ലെ ശക്തനായ... TV Shows റോബിനെ പഞ്ഞിയ്ക്കിട്ട് തേച്ചൊട്ടിക്ക് പോസ്റ്റ് ആക്കിയോ? അവതാരകയുടെ ചോദ്യത്തിന് ദിൽഷ നൽകിയ മറുപടി ഇങ്ങനെ, ആ ചോദ്യത്തിന് എനിക്ക് മീരയോട് ഉത്തരം പറയേണ്ട ആവശ്യമില്ലെന്ന് റിയാസും, രണ്ടുപേരും കണക്കിന് കൊടുത്തു….മീര വീണ്ടും എയറില്‍ കയറാന്‍ സമയമായെന്ന് സോഷ്യൽ മീഡിയ By Noora T Noora TAugust 5, 2022 ബിഗ് ബോസ്സ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും മത്സരാർത്ഥികളായിരുന്നവരുടെ വിശേഷങ്ങൾ അറിയാൻ ഇപ്പോഴും പ്രേക്ഷകർക്ക് താല്പര്യമുണ്ട്. മത്സരാർത്ഥികൾ എല്ലാവരും ഒരുമിച്ച് പല... TV Shows സുഹൃത്തുക്കൾ ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളാണ് റിയാസ് അന്ന് ഉപയോഗിച്ചത്; ഇന്നിപ്പോൾ പാലപ്പൂ മാത്രല്ല, വെറൈറ്റീസ് ഓഫ് പൂക്കൾ സ്റ്റോക് ഉണ്ട്.. ദേ കണ്ടില്ലേ; റിയാസ് തന്നെയാണോ ഇത്…; ചിത്രങ്ങൾ പകർത്തിയത് ബിഗ് ബോസ് താരം ഡെയ്സി! By Safana SafuAugust 2, 2022 ബിഗ് ബോസ് മലയാളം സീസൺ ഫോർ വലിയ വിജയമായിരുന്നു. മുൻ സീസണിനെ അപേക്ഷിച്ച് ഈ സീസൺ വലിയ വിജയമായത് സീസണിൽ കൊണ്ടുവന്ന... Malayalam ബാംഗ്ലൂർ പോയെങ്കിലും ഞാൻ ബാക്കിയുള്ള പെൺകുട്ടികളെ പോലെയല്ല… മലയാള മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളാണ് എന്നൊക്കെ ദിൽഷ എപ്പോഴും പറയാറുണ്ട്, അത് തെറ്റാണ്, ബാംഗ്ലൂരിൽ ജീവിക്കുന്ന, ഇഷ്ടമുള്ള ഡ്രസ് ഇടുന്ന സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന ഒരാളാണ് അവൾ, റോബിന്റേത് ഫെയ്ക്ക് ലൗ സ്റ്റോറി; റിയാസിന്റെ ഞെട്ടിക്കുന്ന തുറന്ന് പറച്ചിൽ By Noora T Noora TJuly 26, 2022 ഇത്തവണത്തെ ബിഗ് ബോസ്സിൽ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ ഷോയിൽ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് റിയാസ് സലിം. നാൽപത്തിരണ്ടാം ദിവസം... News റോബിൻ ഒരു അറ്റൻഷൻ സീക്കറാണ്, മറ്റുള്ളവരിൽ നിന്ന് ഒരു ശ്രദ്ധ വേണമെന്ന് വീട്ടിനുള്ളിൽ വെച്ച് റോബിൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ്; റോബിന് ചുട്ടമറുപടി കൊടുത്ത് റിയാസ് സലീം! By Safana SafuJuly 26, 2022 ബി​ഗ് ബോസ് സീസൺ ഫോർ ആരംഭിച്ചപ്പോൾ മുതൽ കേരളത്തിലുള്ളവരും മലയാളികളും നിരന്തരം ഏറ്റ് പറയാൻ തുടങ്ങിയ പേരാണ് ഡോ.റോബിൻ രാധാകൃഷ്ണന്റേത്. ഒരു... More Posts Page 1 of 212 Latest News നിങ്ങൾ എന്നെ കോമാളിയാക്കിയെന്ന് അന്ന് ലാൽ ജോസ് സാറിനോട് പറഞ്ഞു അത് ;എനിക്ക് അം​ഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല; അനുശ്രീ പറയുന്നു November 28, 2022 ജീവിതത്തില്‍ നമ്മള്‍ വിജയിച്ചു എന്ന് തോന്നിയാല്‍ അതു നിലനിര്‍ത്തികൊണ്ടു പോകേണ്ടത് നമ്മുടെ ആവശ്യമാണ്,പ്രേക്ഷകരെ വിഷമിപ്പിക്കരുത്: മണിക്കുട്ടന്‍ November 28, 2022 പൊന്നിയൻ സെൽവനിൽ പൂങ്കുഴലിയായി അഭിനയിച്ച ശേഷം ഐശ്വര്യ ലക്ഷ്മി പ്രതിഫലം കൂട്ടിയോ ? വെളിപ്പെടുത്തി താരം November 27, 2022 അച്ഛനും മകളും ഒന്നിച്ചു; റാണി വിട്ടുകൊടുക്കില്ല; പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഹൃദയസ്പർശിയായ നിമിഷങ്ങളുമായി ‘കൂടെവിടെ’! November 27, 2022 സ്വയം കുഴിയില്‍ ചാടിയിട്ട് കണ്ടു നിന്ന് ചിരിച്ചവര്‍ തള്ളിയിട്ടെന്ന് പറയും പോലുണ്ട് ; ദിൽഷയെക്കെതിരെ ആരാധകർ November 27, 2022 അച്ഛനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതും ഞാൻ ആണ് ; മലയാളികളെ ഞെട്ടിച്ച പ്രഖ്യാപനവും നടന്നിട്ട് വർഷം 6! November 27, 2022 നിന്നെ എത്ര കഷ്ടപ്പെട്ടാണെങ്കിലും ഞാൻ ഒരു ആർട്ടിസ്റ്റാക്കാം പക്ഷെ .. താരയ്‍ക്ക് നൽകിയ ഉപദേശത്തെ കുറിച്ച് സുബ്ബലക്ഷ്‌മി November 27, 2022 ബോളിവുഡിൽ അവസരങ്ങൾ കിട്ടാത്തതിന് കാരണം ഇതാകാം; ഭൂമിക പറയുന്നു November 27, 2022 ഹയ ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹികവിഷയമാണ് ചർച്ച ചെയ്യുന്നത് ; ‘ഹയ’യ്ക്ക് ആശംസകളുമായി എ എ റഹീമും വി ഡി സതീശനും November 27, 2022 പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കൊരു തെറ്റ് പറ്റി, അന്ന് എന്റെ അച്ഛന്‍ പറഞ്ഞതാണ് അത് ചെയ്യരുത് എന്ന്, ഞാന്‍ കേട്ടില്ല, അച്ഛനെ അനുസരിക്കാത്തതില്‍ ഇപ്പോഴും കുറ്റ ബോധമുണ്ട്; തുറന്ന് പറഞ്ഞ് ബാല November 27, 2022 Trending serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു Movies ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ വിധു ബാല പറയുന്നു Malayalam മകൾക്കായി സുപ്രിയ ഇത്തവണ വാങ്ങിയ പുസ്കങ്ങൾ കണ്ടോ? വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾഎന്തുചെയ്യുമെന്ന ഒരു കമന്റിന് നൽകിയ മറുപടി ഇങ്ങനെ Malayalam മൗനരാഗം സീരിയൽ സബിത നായർ വിവാഹിതയായി; വരനെ കണ്ടോ? വിവാഹ ചിത്രങ്ങൾ വൈറൽ Malayalam അമ്മയ്ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കോടതിയിൽ എഴുതി നല്‍കിയ കുഞ്ഞാറ്റ അച്ഛൻ മനോജ് കെ ജയനെ കുറിച്ച് പറയുന്നത് കേട്ടോ? അച്ഛന് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് കുഞ്ഞാറ്റ, അറിയാകഥ പുറത്ത്; മകളുടെ വാക്കുകൾ വീണ്ടും വൈറൽ
ബെൻഫികയുടെ ഫോർവേഡായിരുന്ന ഡാർവിൻ നൂനസ് ഇനി ലിവർപൂൾ താരം. ഡാർവിൻ നൂനസിന്റെ നീക്കം ബെൻഫിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെ ലിവർപൂളും താരത്തെ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കും. മാനെ ക്ലബ് വിടുന്ന സാഹചര്യത്തിൽ പകരക്കാരനായാണ് ഉറുഗ്വേയുടെ ഈ യുവതാരത്തെ ലിവർപൂൾ എത്തിക്കുന്നത്. നൂനസ്, ലൂയിസ്, ജോട, സലാ, ഫർമീനോ എന്നിവരാകും ഇനി ലിവർപൂൾ അറ്റാക്കിൽ ഉണ്ടാവുക. Official and here we go confirmed!Darwin Núñez, new Liverpool player on a permanent deal from Benfica. 🚨📑 #LFC Benfica statement confirms “deal now signed for €75m fee plus add-ons to reach €100m package”. Núñez will sign until 2028, medical today. Never been in doubt. pic.twitter.com/DEroWLCBH7 — Fabrizio Romano (@FabrizioRomano) June 13, 2022 നൂനസ് ലിവർപൂളിൽ 6 വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 250000 യൂറോ ആഴ്ചയിൽ എന്ന വേതനം ആണ് നൂനസിന് ലിവർപൂൾ നൽകും. അഞ്ചു വർഷത്തെ കരാറും നൽകും. 80 മില്യണും ഒപ്പം 20 മില്യണോളം ആഡ് ഓൺ ആയും ലിവർപൂൾ ബെൻഫികയ്ക്ക് നൽകും. 22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | വിലാപയാത്ര തലശേരിയിലെത്തി Kerala October 2, 2022 | Published by : Express Kerala Network കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരിയിലെത്തി. കണ്ണൂർ എയർപോർട്ടിൽ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്ന് മുഴുവൻ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം കോടിയേരി ഈങ്ങൽപ്പീടികയിലെ വസതിയിലെത്തിക്കും. പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം. ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിക്ക് അന്ത്യോപചാരമർപ്പിച്ചു. പ്രതീക്ഷിച്ചതിലും വൈകിയാണ് കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് കൊണ്ടുവരാനായത്. എയർ ആംബുലൻസിനായുള്ള നടപടികളായിരുന്നു കാരണം. രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്. 11.20ഓടെ ബെംഗളൂരുവിൽ എത്തിയ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യ വിനോദിനി, മകൻ ബിനോയ് കോടിയേരി, മരുകൾ റനീറ്റ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു. ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. ബാലി ജനതയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഭാഗമായ നൃത്തസംഗീതാദികലകളും, കരകൗശലവിദ്യകളും, സ്വർണ്ണ-വെള്ളി ആഭരണ നിർമ്മാണവും മുതൽ നാടുമുഴുവൻ പരന്നുകിടക്കുന്ന ക്ഷേത്രസമുച്ചയങ്ങളും, നെൽപ്പാടങ്ങളും, കാപ്പിത്തോട്ടങ്ങളും ഒക്കെ വിനോദസഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാകുന്നു. സാഹസികർക്കായി അഗ്നിപർവ്വതപരിസരങ്ങളിലെ ട്രെക്കിങ്ങും, സ്കൂബാഡൈവിങ്ങ് ഉൾപ്പെടെയുള്ള സമുദ്രജലകേളികളും ഇവിടെ ഉണ്ട്. അത്രസാഹസികമല്ലാത്ത ഒരു മനസ്സും കൊണ്ട് അഞ്ചുദിവസത്തെ ഒഴിവുദിനങ്ങളിൽ ഇതിലെന്തൊക്കെ അനുഭവങ്ങൾ സ്വന്തമാക്കാനാകുമെന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഒരു രൂപം മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. വിസ ഓൺ അറൈവൽ ടൂറിസം മുഖ്യവ്യവസായം ആയതുകൊണ്ടു തന്നെ ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യക്കാർക്കും ഇന്തോനേഷ്യയിലേയ്ക്ക് മുൻകൂർ വിസ സ്റ്റാമ്പിങ്ങ് ആവശ്യമില്ല. ബാലിയുടെ തലസ്ഥാനനഗരമായ ദെൻപസർ വിമാനത്താവളത്തിൽ എത്തിയതിനുശേഷം വിസ സ്റ്റാമ്പിങ്ങിനായുള്ള നിര സാമാന്യം നീണ്ടതു തന്നെയാണ്. ഇന്ത്യക്കാർക്ക് അതിനു പ്രത്യേക ഫീസൊന്നും ഇല്ലതാനും. സ്റ്റമ്പിങ്ങും കസ്റ്റംസ് ക്ലിയറൻസും കഴിഞ്ഞ് പുറത്തെത്താൻ ഒരുമണിക്കൂറോളമെടുത്തു. എയർഏഷ്യ വിമാനത്തിൽ കോലാലംപുർ വഴിയുള്ള കണക്ഷൻ ആയിരുന്നു. പക്ഷേ മലേഷ്യൻ ട്രാൻസിറ്റ് വിസയും ആവശ്യമായി വന്നില്ല. ഇന്ത്യൻ രൂപയും ഇന്തോനേഷ്യൻ രൂപയും കൊച്ചിയിൽ നിന്നും രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന യാത്ര മലേഷ്യയിലെ ട്രാൻസിറ്റും കഴിഞ്ഞ് ബാലിയിൽ അവസാനിയ്ക്കുമ്പോൾ സമയം രാത്രി ഒൻപതുമണിയാണ്. ഈ കൊച്ചുദ്വീപത്ര ‘ഡിജിറ്റൽ’ ആയിട്ടില്ല എന്നു വായിച്ചറിഞ്ഞിരുന്നു. അതിനാൽ കോലാലംപുർ വെച്ചുതന്നെ കറൻസി മാറ്റണമെന്നുവിചാരിച്ചിരുന്നെങ്കിലും ട്രാൻസിറ്റ് വഴികളിലൊന്നും മണിചേഞ്ചേഴ്സിനെ കാണാത്തതുകൊണ്ട് ആ പരിപാടി നടന്നില്ല. ബാലിയിലെ വൈകിയ ലാൻഡിങ്ങിനും തുടർപ്പരിപാടികൾക്കും ശേഷം ഇന്ത്യൻ രൂപ മാറ്റാനായി അന്വേഷണം തുടങ്ങിയപ്പോഴാണ് നമ്മുടെ കയ്യിലുള്ള ഇന്ത്യൻ നോട്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളൊന്നും അവിടെ ഇല്ല എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഒരു രാത്രിപ്രസംഗത്തിലൂടെ അസാധുവാകാനിടയുള്ള കടലാസുകഷണങ്ങളെ എന്തുവിശ്വസിച്ചുവാങ്ങിവെക്കുമെന്ന ചിന്തകൊണ്ടാണോ ഇന്ത്യൻ രൂപ സ്വീകരിക്കാത്തതെന്നൊക്കെ സംശയിച്ചുകൊണ്ട് മുന്നോട്ടു നടന്നു. ഒടുവിൽ വിമാനത്താവളത്തിൽ ATMൽ കയറി പണമെടുക്കാൻ തന്നെ തീരുമാനിച്ചു. പിൻവലിക്കാനുള്ള തുക തെരഞ്ഞെടുക്കുമ്പോൾ നാണയവിനിമയനിരക്ക് അറിയില്ലയെങ്കിൽ ഒന്നുകൂടി ഞെട്ടേണ്ടി വന്നെനെ. ഒരുലക്ഷം മുതൽ പത്തുലക്ഷം രൂപവരെയുള്ള പല ഓപ്ഷനാണ് ATM മെഷീൻ നമുക്കു തരിക. ഒരു ഇന്ത്യൻ രൂപ ഏകദേശം ഇരുന്നൂറ് ഇന്തോനേഷ്യൻ രൂപയുടെ മൂല്യത്തിനൊപ്പം വരും. അതായത് അവിടെ പത്തുലക്ഷം പിൻവലിക്കുമ്പോൾ അയ്യായിരം ഇന്ത്യൻ രൂപയാണ് അക്കൗണ്ടിൽ നിന്നും കുറവുചെയ്യപ്പെടുക. ഇന്തോനേഷ്യൻ കറൻസി വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോളും വീണ്ടും മണിചേഞ്ചേഴ്സിനെ പരതിക്കൊണ്ടിരുന്നു. ഇന്ത്യൻറുപ്പി എന്ന ബോർഡ് കണ്ട് ചെന്നു പണമെണ്ണിക്കൊടുത്തുകഴിഞ്ഞാണ് വിനിമയനിരക്ക് വെറും 135 ഇന്തോനേഷ്യൻ രൂപമാത്രമാണെന്ന് അറിയുന്നത്. ഇത്രയും നഷ്ടത്തിൽ കൈമാറണ്ട എന്നു തീരുമാനിച്ച് പണം തിരികെ വാങ്ങി ആ കച്ചവടം അങ്ങൊഴിവാക്കി. അതിനിടെ വേണമെങ്കിൽ 150 വരെ കൂട്ടിത്തരാമെന്ന വാഗ്ദാനവുമുണ്ടായി. തെരുവുകച്ചവടത്തിൽ വിലപേശേണ്ടിവരുമെന്ന് വായിച്ചറിഞ്ഞിരുന്നെങ്കിലും നാണയവിനിമയത്തിൽ തന്നെ അതുണ്ടായതോടെ വല്ലാതെ തട്ടിപ്പുമണത്തതുകൊണ്ട് കൂടുതൽ അവിടെ നിന്നില്ല. പിന്നീടുള്ള ദിവസങ്ങളിലൊക്കെ പല ടൂറിസ്റ്റ് സ്പോട്ടുകളിലും മണി ചേഞ്ചിങ്ങ് സ്ഥാപനങ്ങൾ കണ്ടെങ്കിലും മിക്കയിടത്തും ഇന്ത്യൻ രൂപ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. ഇനി സ്വീകരിക്കുന്ന അപൂർവ്വം സ്ഥാപനങ്ങളിലൊക്കെ 150 ഇന്തോനേഷ്യൻ രൂപയ്ക്ക് മുകളിൽ മൂല്യവും കിട്ടില്ല. ATMകളാണിക്കാര്യത്തിൽ വിശ്വസ്തസ്ഥാപങ്ങൾ. 188 ഇന്തോനേഷ്യൻ രൂപവരെയൊക്കെ വിനിമയമൂല്യം അവിടെ ലഭിയ്ക്കും. അതുകൊണ്ട് യാത്രയ്കായി കരുതിയ ഇന്ത്യൻ കറൻസി നോട്ടുകൾ അതുപോലെ തിരിച്ചുകൊണ്ടുവന്നു. ഹൃദയംകൊണ്ട് സ്വീകരിച്ചവർ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നുമില്ലാത്ത ഒരു നാട്ടിൽ യാത്രാക്ഷീണത്തോടെ ചെന്നെത്തുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നവരാരായാലും അവരോടു ഒരു പ്രത്യേക മമതയുണ്ടാകും. എയർപോർട്ടിൽ നിന്നും ഹോട്ടലിലേയ്ക്കുള്ള ടാക്സി മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് യാത്രതുടങ്ങിയത്. ബാലിയിലെ വൈകിയ ലാൻഡിങ്ങിനും ചെക്കൗട്ട് ചടങ്ങുകൾക്കും ശേഷം പുറത്തെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂറിലേറെ വൈകിയിരുന്നു. ദെൻപസർ എയർപോർട്ട് പുറത്തേക്കുള്ള കവാടത്തിൽ അതിഥികളുടെ പേരെഴുതിയ ബോർഡുകളുമായി തിങ്ങിനിറഞ്ഞ് കാത്തുനിൽക്കുന്ന ടാക്സിഡ്രൈവർമാർക്കിടയിൽ സ്വന്തം പേരു പരതി പലയാവർത്തി നടന്നു ഞങ്ങൾ നിരാശപ്പെട്ടു. ഇത്ര വൈകിയതുകൊണ്ട് ഡ്രൈവർ പോയിട്ടുണ്ടാകും എന്നു തന്നെ ഞങ്ങളുറപ്പിച്ചു. അപ്പോഴാണ് ടാക്സി ഓഫറുമായി ഒരു സ്ത്രീ ഞങ്ങളെ സമീപിച്ചത്. ഓൺലൈൻ ബുക്ക്ചെയ്ത ടാക്സിയുടെ ഇരട്ടിയോളം തുകപറഞ്ഞെങ്കിലും എയർപോർട്ടിൽ ഇനിയും മറ്റൊന്നന്വേഷിക്കാനുള്ള സമയമില്ലാത്തതുകൊണ്ട് അവർ പറഞ്ഞതുകയും കൊടുത്തു പുറത്തേയ്ക്കു കടന്നപ്പോഴാണ് മറ്റൊരു നിര ടാക്സി ഡ്രൈവർമാരെ കണ്ടത്. അവർക്കിടയിൽ കൂടി ഒന്നു നോക്കിവരാമെന്നുറപ്പിച്ച് ചെന്ന ഞാൻ കണ്ടത് സഹയാത്രികന്റെ പേരെഴുതിയ ബോർഡുമായി ക്ഷീണിച്ച് നിലത്ത് കുത്തിയിരിക്കുന്ന ഡ്രൈവറെയാണ്. അങ്ങനെ ഞങ്ങൾ രണ്ടു അതിഥികളും രണ്ടു ടാക്സിക്കാരും മുഖാമുഖം നോക്കി ഏതാനും നിമിഷം നിന്നു. കാലുകുത്തിയതേ അബദ്ധത്തിലേയ്ക്കാണല്ലോ എന്ന ചിന്തയാണോ, വിശപ്പാണോ, ക്ഷീണമാണോ അതിലേറെ ഇപ്പോൾ എന്തു ചെയ്യണമെന്ന ആവലാതിയാണൊ അലട്ടിയതെന്നു പറയാൻ വയ്യ. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് എയർപോർട്ടിൽ നിന്നും വിളിച്ച ടാക്സിക്കാർ പണം മുഴുവൻ തിരികെ തരാമെന്നു സമ്മതിച്ചു. വളരെ വിഷമിപ്പിക്കുമായിരുന്ന ആ സന്ദർഭം അങ്ങനെ മംഗളമായി പര്യവസാനിച്ചു. ഇത്ര വൈകിയിട്ടും കാത്തുനിന്ന ദിയാസിന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ അയാൾക്കൊപ്പം ഹോട്ടലിലേയ്ക്കു നീങ്ങി. അതിഥികളെ സ്വീകരിച്ചിട്ടേ ഞങ്ങൾ ഡ്രൈവർമാർ മടങ്ങാറുള്ളൂവെന്നപ്പോൾ അയാൾ പറഞ്ഞു. ഒരുപക്ഷേ ആ രണ്ടാമത്തെ നിര ടാക്സിക്കാർക്കിടയിൽ നോക്കാൻ എനിയ്ക്കു തോന്നിയില്ലായിരുന്നുവെങ്കിൽ അയാളെത്രമാത്രം അങ്കലാപ്പിലായേനെ എന്നുകൂടി ആലോചിച്ചപ്പോൾ ആ തീരുമാനത്തിനു ഞാൻ എന്നെ വീണ്ടും അഭിനന്ദിച്ചുകൊണ്ടിരുന്നു. ഹോട്ടലിലെത്തിയപ്പോൾ രാത്രി പതിനൊന്നുമണിയും കഴിഞ്ഞിരുന്നു. ഇനി പുറത്തുപോയി കഴിക്കുവാനുള്ള മൂഡൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല.. അവിടെയുള്ള പാതിരാത്രിവരെയുള്ള റെസ്റ്റോറന്റ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നു. അന്നത്തെ അവസാനത്തെ ഓർഡർ ഞങ്ങൾക്കായി ഒരുക്കി അവരും ആദ്യത്തെ ഇന്തോനേഷ്യൻ രുചി നാവിലേറ്റി ഞങ്ങളും ആ നീണ്ട ദിവസം പൂർത്തിയാക്കി. പൊതുഗതാഗത സംവിധാനങ്ങൾ തിരെയില്ലാത്ത നാടാണ് ഇത്. ഇരുചക്രവാഹനങ്ങളാണ് തദ്ദേശീയരുടെ പ്രധാനവാഹനം. ഇന്തോനേഷ്യയിൽ വാലിഡായ ലൈസൻസുണ്ടെങ്കിൽ ടൂറിസ്റ്റുകൾക്ക് വാടകയ്ക്കെടുത്ത് സഞ്ചരിക്കുവാൻ ബൈക്കുകൾ ഒക്കെ ലഭ്യമാണ്. പക്ഷേകൂടുതൽ പേരും ആശ്രയിക്കുന്നത് പ്രൈവറ്റ് ഡ്രൈവർമാരെയാണ്. അവർഒരേ സമയം ഡ്രൈവറും ഗൈഡും ചിലപ്പോൾ ഫോട്ടോഗ്രാഫറും ഒക്കെയായി കൂടെയുണ്ടാകും. Uber, Blue Taksi തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകളും ഉണ്ട്. ഞങ്ങൾ ആദ്യയാത്രയ്ക്കായി Uber Taxi സർവീസാണുപയോഗിച്ചത്. പക്ഷേ യൂബർ ആപ്പിൽ കണ്ട വാഹനമായിരുന്നില്ല ഞങ്ങളെ കൂട്ടാൻ ഹോട്ടലിലെത്തിയത്. സംശയിക്കേണ്ട, വണ്ടി കേടായതുകൊണ്ട് താൻ മറ്റൊരു വാഹനമുപയോഗിച്ചതാണെന്ന് ഡ്രൈവർ പറഞ്ഞു. ബാലിയുടെ തെക്കൻ മുനമ്പിലൊന്നായ ഉലുവാട്ടു ക്ഷേത്രവും അവിടുത്തെ കെചക് നൃത്തവുമായിരുന്നു അന്നത്തെ പ്ലാൻ. തിരിച്ചുള്ള ട്രിപ്പിന് താൻ കാത്തുനിൽക്കാമെന്നയാൾ പറഞ്ഞു. ഇതൊന്നും നമ്മുടെ നാട്ടിൽ പതിവില്ലാത്തതുകൊണ്ട് ആകെ കൺഫ്യൂഷനായി. ഇംഗ്ലീഷ് അത്ര വശമില്ലെങ്കിലും അയാൾ ഞങ്ങളോട് സംസാരിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഉലുവാട്ടൂ ക്ഷേത്രം പുട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. I am the number one in Bali എന്നൊക്കെ പറഞ്ഞത്, ബാലിനീസ് കുടുംബത്തിലെ മുതിർന്ന കുട്ടിയ്ക്കുള്ള പേരാണ് തന്റേതെന്നാണെന്നൊക്കെ മനസ്സിലാക്കാൻ ഞങ്ങൾക്കത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. അതിനിടയിൽ Uber is very dangerous in Bali എന്നൊക്കെ പറഞ്ഞപ്പോൾ ഒന്നു പേടിച്ചു. പിന്നെ വഴിയിലെ ചില ഫ്ലക്സ് ബോർഡുകളും കൂടി കണ്ടപ്പോഴാണ് കാര്യം മുഴുവനും മനസ്സിലായത്. ലോക്കൽ ടാക്സികളും ഓൻലൈൻ ടാക്സികളും തമ്മിൽ നമ്മുടെ കൊച്ചിയിലൊക്കെ ഉണ്ടായതിനു സമാനമായ ക്ലാഷുകൾ അവിടെയും ഉണ്ട്. ടൗണുകളിലെ ഹോട്ടലിൽ നിന്നുള്ള പിക്കപ്പ് അനുവദിക്കുമെങ്കിലും വിദൂരസ്ഥമായ ടൂറിസ്റ്റുസ്പോട്ടുകളിൽ നിന്നുള്ള പിക്കപ്പിന് ഓൺലൈൻടാക്സികളെ അനുവദിക്കില്ല എന്നതായിരുന്നു കണ്ട ഫ്ലക്സ്. പുട്ടു ഞങ്ങളുടെ പേഴ്സണൽ ഡ്രൈവറായി അവിടെ കാത്തുനിന്നതുകൊണ്ടു മാത്രമാണ് തിരികെ ഹോട്ടലിലേയ്ക്കുള്ള യാത്ര സുഖമായി നടന്നത്. ഇനി യാത്രയുണ്ടെങ്കിൽ വിളിയ്ക്കുവാൻ നമ്പർ ഒക്കെ തന്നാണ് പുട്ടു മടങ്ങിയത്. ഊബർ ടാക്സിക്കെതിരെയുള്ള ഫ്ലക്സ് ബോർഡ് സമുദ്രവിഭവങ്ങൾക്ക് പേരുകേട്ടതാണ് ജിംബാരൻ ബീച്ച്. കടൽത്തീരത്ത് നൂറുകണക്കിന് റെസ്റ്റൊറന്റുകളാണിവിടെ ഉള്ളത്. സൂര്യാസ്തമയത്തിനു ശേഷം സജീവമാകുന്നവർ. അതിഥികൾക്കായി പാട്ടും നൃത്തവുമൊക്കെയുണ്ടവിടെ. ഞങ്ങളുടെ ഇന്ത്യൻ മുഖം കണ്ട് അടുത്തു വന്ന ഗായകസംഘം സംഗീതോപകരണങ്ങളൊക്കെ ചുറ്റും നിരത്തി ‘തൂ മുസ്കുരായാ’ പാടുമ്പോൾ എങ്ങനെ ഹൃദയം നിറഞ്ഞ് പുഞ്ചിരിക്കാതിരിക്കും? സീഫുഡ് റെസ്റ്റോറന്റിലെ ഗായകസംഘം താമസിക്കുന്ന ഹോട്ടൽ താരതമ്യേന തിരക്കേറിയ കുട്ട എന്ന നഗരപ്രദേശത്തായിരുന്നു. പിറ്റേന്നത്തെ യാത്ര ബാലിയുടെ ഗ്രാമപ്രദേശമായ ഉബുദിലേയ്ക്കാണ്. ടൂറിസ്റ്റ് ട്രിപ്പുകൾ നടത്തുന്ന ഒരു കമ്പനിയുമായി ബന്ധപ്പെട്ട് ഹോട്ടൽ തന്നെ ഒരു പ്രൈവറ്റ് ഡ്രൈവറെ ഏർപ്പെടുത്തി. ഞങ്ങളുടെ ഡ്രൈവർ വയാൻ മറ്റൊരു ഒന്നാം നമ്പർ പേരുകാരനായിരുന്നു. നാലാമത്തെ കുട്ടിയ്ക്ക് വരെ ഇങ്ങനെ സ്ഥിരം പേരുകളുണ്ട്. അഞ്ചാമതൊരു കുട്ടിയുണ്ടായാൽ വീണ്ടും വയാൻ അല്ലെങ്കിൽ പുട്ടു എന്ന പേരിടും. ഇതൊക്കെ ആൺപേരുകളാണ്. ജാതിസമ്പ്രദായമൊക്കെ അവിടെയും ഉണ്ട്. ശൂദ്രർക്കിടയിലാണ് ഇപ്പറഞ്ഞ പേരുകളൊക്കെ എന്നാണ് വയാൻ പറഞ്ഞത്. വഴിയിലുടനീളം പല കടകൾക്കും വയാൻ എന്ന പേരുകാണുന്നുണ്ടെന്ന കാര്യം ഞാൻ സൂചിപ്പിച്ചപ്പോഴാണ് ഇതൊക്കെ പറഞ്ഞത്. നമ്മുടെ താത്പര്യമനുസരിച്ച് വിശേഷങ്ങൾ പറയാൻ വയാന് നല്ല ഉത്സാഹമായിരുന്നു. ധാരാളം ചിത്രങ്ങൾ എടുത്തു തരികയും ചെയ്തു. ടൂർ കമ്പനിയുടെ ഉബുദ് പാക്കേജിൽ സ്വർണ്ണാഭരണനിർമ്മാണം ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അതിൽ അത്ര താത്പര്യമില്ല എന്നു പറഞ്ഞപ്പോൾ പുതിയ റൂട്ട് പ്ലാൻ ചെയ്യാനൊക്കെ വയാൻ സഹായിച്ചു. മടക്കയാത്രയിൽ കടുത്ത ട്രാഫിക് ബ്ലോക്കുകൊണ്ട് അല്പം ബോറടിച്ചു. പൊതുഗതാഗതം തീരെയില്ലാത്തതുകൊണ്ട് ഇതു പ്രതീക്ഷിച്ചേ പറ്റൂ. സ്കൂൾകുട്ടികളുടെ യാത്ര പിൻവശം തുറന്ന ഗുഡ്സ് കാരിയറിനു സമാനമായ വാഹനങ്ങളിലാണ്. രണ്ടുദിവസത്തിനപ്പുറമുള്ള ചെറിയ യാത്രയ്ക്ക് ഞങ്ങൾ പുട്ടുവിനെ വീണ്ടും കൂടെ കൂട്ടി. ടയർ പഞ്ചറായി എത്താമെന്നേറ്റ സമയത്തിന് വരാൻ പറ്റാതെ പുട്ടു വിഷമിച്ചു. ഞങ്ങൾ കാത്തിരിക്കാമെന്നു പറഞ്ഞു. മുക്കാൽ മണിക്കൂർ വൈകിത്തുടങ്ങിയ യാത്രയാണെങ്കിലും തനാലോട്ടിലെ മറക്കാനാവാത്ത ഒരു സൂര്യാസ്തമയക്കാഴ്ചയിൽ ആ ദിവസവും മനോഹരമായി. പുട്ടുവിനും വയാനും ദിയാസിനുമൊപ്പം ഒരു പടം പോലും എടുത്തില്ലല്ലോയെന്ന സങ്കടം ഇപ്പോൾ ഇതെഴുതുമ്പോൾ ബാക്കി നിൽക്കുന്നു. ഭാഷ : എഴുത്ത്, ലിപി, വർത്തമാനം ജനസാമാന്യത്തിന്റെ ഭാഷ ബാലിനീസും, ഇന്തോനേഷ്യനുമാണ്. പക്ഷേ ടൂറിസം മിക്കവരേയും ഇംഗ്ലീഷുപറയാൻ പഠിപ്പിച്ചിരിക്കുന്നു. നമുക്കിടപഴകേണ്ടി വരുന്ന കച്ചവടക്കാരും, റെറ്റോറന്റ് ജീവനക്കാരും, ഡ്രൈവർമാരുമെല്ലാം അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കും. അതുകൊണ്ട് ഭാഷ ഒരു ബുദ്ധിമുട്ടായതേയില്ല. ആംഗലേയസ്വാധീനം നമുക്ക് വൊക്കാബുലറിയിൽ ആണെങ്കിൽ അവർക്കത് ലിപിയിലാണ്. ലാറ്റിൻ ലിപിയിലാണ് ഭൂരിപക്ഷം എഴുത്തുകളും. അതായത് നമ്മുടെ മംഗ്ലീഷ് ശൈലിയിൽ. ബാലിനീസ് വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ. അതുകൊണ്ട് അർത്ഥം മനസ്സിലായില്ലെങ്കിലും മുഴുവനും വായിക്കാം. മരുന്നുകടകൾ ‘അപ്പോത്തെക്കു’കളാണ്. അപ്പൂപ്പന്റെ ഭാഷയിൽ ‘അപ്പോത്തിക്കിരി’ ഡോക്ടറായിരുന്നുവല്ലോയെന്ന് ഓർത്തു. ഡോക്ടർ ഗിഗി എന്ന പേര് പലയാവർത്തി കണ്ടു. വയാനും പുട്ടുവും പോലെ ഈ പേര് ഇത്ര പോപ്പുലർ ആണോയെന്നും അവരൊക്കെ കൃത്യമായി ഡോക്ടറായതെങ്ങനെയെന്നുമൊക്കെ വിചാരിച്ചുപോയി പെട്ടെന്ന്. പിന്നീട് ഗൂഗിളാണ് സഹായിച്ചത്, ഇന്തോനേഷ്യൻ ഭാഷയിൽ ‘ഗിഗി’ പല്ലാണത്രെ. ഞാൻ കണ്ടതൊക്കെ ദന്താശുപത്രി ബോർഡുകളാണ്. ബാലിനീസ് അക്ഷരങ്ങൾ കടലിലെ ഓളം പോലെ തുള്ളിത്തുളുമ്പുന്ന രൂപമാണ് ബാലിനീസ് ലിപിയ്ക്ക്. പക്ഷേ ആ ലിപി അപൂർവ്വമായേ കാണാൻ കിട്ടൂ. ക്ഷേത്രത്തിലെ കൊത്തിവെച്ച കല്ലുകളിൽ, സ്ഥലപ്പേരെഴുതിയ ചില ബോർഡുകളിൽ ഒക്കെ കാണുകയുണ്ടായി. ബ്രാഹ്മിലിപിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതുകൊണ്ട് ബാലിനീസ് അക്ഷരങ്ങൾ ഒന്നു സൂക്ഷിച്ചുനോക്കിയാൽ നമ്മുടെ ലിപിയുമായി താരതമ്യപ്പെടുത്തി വായിക്കാൻ പറ്റുമെന്നൊക്കെ സന്തോഷിന്റെ തിയറി കേട്ടുവെന്നല്ലാതെ എനിക്കതിനു പറ്റിയില്ല. ഒരു ബോർഡൊക്കെ വായിക്കാൻ ശ്രമിച്ച് സന്തോഷ് വയാനെ ഞെട്ടിക്കുകയും ചെയ്തു. വയാന് അതെല്ലാം വായിക്കാനൊന്നും അറിയില്ലെന്നും പറഞ്ഞു. സ്കൂളിൽ ആ ലിപി പഠിപ്പിക്കുന്നുണ്ടെങ്കിലും നിത്യജീവിതത്തിൽ അതുപയോഗിക്കേണ്ടി വരാറില്ലാത്തതുകൊണ്ട് മറന്നുവത്രെ. സ്ഥലപ്പേര് ഇംഗ്ലീഷിലും ബാലിനീസിലും ഇന്ത്യയിൽ നിന്നാണെങ്കിൽ, ഹിന്ദുവാണൊ എന്നൊരു ചോദ്യം ഗൈഡുമാരിൽ നിന്നുമുണ്ടാകും. ആണെങ്കിൽ താനുമതേയെന്ന് പറഞ്ഞ് ആഹ്ലാദം പങ്കുവെയ്ക്കും. ഹിന്ദുസംസ്കാരത്തിന്റെ വേരുകൾ ഇന്ത്യയിൽനിന്നായതുകൊണ്ട് തായ്‌വേരിനോടുള്ള മമതയാണവിടെ കാണുക. സംസ്കൃതം കൂടി അറിയാമെങ്കിൽ ബഹുമാനം കൂടും, ഉറപ്പ്. ക്ഷേത്രസമുച്ചയങ്ങൾ, ആരാധന, നൃത്തസംഗീതശില്പം ക്ഷേത്രങ്ങളുടെ സാമീപ്യമില്ലാത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ ബാലിയിൽ കുറവാണ് ഇന്തോനേഷ്യൻ സംസ്കാരത്തിലധിഷ്ഠിതമായ ഹിന്ദുമതമാണ് ഇവിടെ പിന്തുടരുന്നത്. ക്ഷേത്രങ്ങളുടെ പ്രധാന പ്രവേശനകവാടത്തിന് രണ്ടായിപിളർന്ന ഗോപുരത്തിന്റെ രൂപമാണ്. ആരാധാനാലയങ്ങൾക്കുപുറമേ ബാലിനീസ് വാസ്തുകലയുടെ ഈ രീതി പിന്തുടർന്ന് പല സ്ഥാപനങ്ങളും ഇത്തരം കവാടങ്ങൾ പണിതിട്ടുള്ളത് ശ്രദ്ധയിൽ പെടും. ഉലുവട്ടുവിലെ കെച്ചക് നൃത്തവേദിയിലെ കവാടം പ്രധാനക്ഷേത്രങ്ങളെല്ലാം വിശാലമായ കോംപൗണ്ടോടുകൂടിയതാണ്. അതിനുള്ളിലുള്ള മതിൽക്കെട്ടിലെ കവാടങ്ങളുടെ മേൽക്കൂര പൂർണ്ണമായ ഗോപുരങ്ങൾ തന്നെയാണ്. ശ്രീകോവിലിനു സമാനമായ പ്രധാന കെട്ടിടത്തിന്റെ പലതട്ടിലുള്ള മേൽക്കൂര പുല്ലുമേഞ്ഞതാണ്. മേരുഗോപുരം എന്നാണിവയെ വിളിക്കുക. ബട്വാൻ ക്ഷേത്രത്തിലെ മേരുഗോപുരങ്ങൾക്ക് മുന്നിൽ സാരോംഗ് ധരിച്ച് തെക്കൻ സമുദ്രതീരത്തുള്ള ഉലുവാട്ടുക്ഷേത്രം ഒരു കുന്നിൻമുകളിലാണ്. അവിടെ സൂര്യാസ്തമയത്തിനു ശേഷം ദിവസേനെ കെച്ചക് നൃത്തം അരങ്ങേറുന്നു. ഈ പരമ്പരാഗതനൃത്തം ഇപ്പോൾ സഞ്ചാരികൾക്കായാണ് ദിവസവും അവതരിപ്പിക്കുന്നത്. കെചക് നൃത്തം ബാലെയ്ക്കു സമാനമായ ഒരു നൃത്തരൂപമാണ്. രാമായണകഥയാണ് ഇതിവൃത്തം. ബാലിനീസ് വേഷവിധാനത്തിൽ സീതയും രാമനും രാവണനും ഒക്കെ അരങ്ങിലെത്തും. ഹനുമാൻ വാനരരൂപത്തിൽ കാണികൾക്കിടയിലിറങ്ങി ഗോഷ്ഠികളുമായി ചിരിപടർത്തും. ഉലുവാട്ടു ക്ഷേത്രപരിസരത്ത് ധാരാളം കുരങ്ങന്മാരെ കാണാം. അവതരണത്തിനിടയ്ക്ക് അവയൊക്കെ ഗാലറിയിൽ വന്നുംപോയുമിരിക്കുന്നുണ്ടായിരുന്നു. കെച്ചക് നൃത്തത്തിനായുള്ള കാത്തിരിപ്പ് – ഉലുവാട്ടു തനാലോട്ട് കുറച്ചുകൂടി പടിഞ്ഞാറോട്ട് മാറിയുള്ള കടലോരത്തെ പാറക്കെട്ടാണ്. കടലിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു ഉയർന്നപാറയ്ക്കുമേലാണ് തനാലോട്ട് ക്ഷേത്രം. അങ്ങോട്ടുള്ള വഴി വേലിയേറ്റസമയത്ത് കടൽ മൂടും. അല്ലെങ്കിൽ ക്ഷേത്രം വരെ നടന്നുപോകാവുന്നതാണ്. തുടർച്ചയായി തിരയടിച്ച് പാറക്കെട്ടിലുണ്ടായ അടയാളങ്ങൾ മനോഹരമാണ്. തനാലോട്ടിലെ സൂര്യാസ്തമയം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കുണ്ടാകും. തനാലോട്ടിലെ സൂര്യാസ്തമയം വേലിയിറക്കസമയത്ത് തനാലോട്ട് ക്ഷേത്രത്തിലേയ്ക്ക് സഞ്ചാരികൾ നടന്നുപോകുന്നു എല്ലായിടത്തും പ്രവേശനഫീസും ടിക്കറ്റും വെച്ചാണ് കടത്തിവിടുന്നത്. കോംപൗണ്ടിലേയ്ക്കലാതെ ആരാധനാസ്ഥാനത്തേയ്ക്ക് ടൂറിസ്റ്റുകൾക്ക് പ്രവേശനവുമില്ല. ക്ഷേത്രങ്ങളുടെ പരിസരത്തേക്കു കടക്കുമ്പോൾ പരമ്പരാഗത ബാലിനീസ് വേഷമായ സരോംഗ് ധരിക്കാൻ നൽകും. പോരുമ്പോൾ അതു തിരികെ കൊടുക്കണം. ഇതത്ര നിർബന്ധമൊന്നും ഉള്ളതായി തോന്നിയില്ല. സഞ്ചാരികളുടെ ഒരു സന്തോഷത്തിന് തരുന്നതാണെന്നു തോന്നി. ഗൈഡുകളൊന്നും പൊതുവേ സരോംഗ് ധരിക്കാറില്ല. ക്ഷേത്രങ്ങളിലൊന്നും നിത്യപൂജ ഉണ്ടാവാറില്ല. വിശേഷദിവസങ്ങളിൽ മാത്രമാണ് ക്ഷേത്രങ്ങളിലെ ചടങ്ങുകളൊക്കെ. പക്ഷേ നിത്യേനയുള്ള ചെറിയ ആരാധന എല്ലായിടത്തും ഉണ്ടാകും. കടകളിലും വീടുകളിലും മ്യൂസിയങ്ങളിലുമൊക്കെ. കുരുത്തോല കൊണ്ടുമെടഞ്ഞ ഒരു ചെറിയ മുറത്തിൽ പൂജാപുഷ്പങ്ങളും ബിസ്ക്കറ്റുമൊക്കെയായി ഇതെല്ലായിടത്തും കാണാം. ഡൊമിനോസ് പിസ്സയുടെ മുന്നിൽ പോലും കണ്ടു. പൂജാപാത്രം – നടപ്പാതയിലെ കാഴ്ച ക്ഷേത്രത്തിലെ ദ്വാരപാലകശില്പങ്ങൾക്കുസമാനമായ രൂപങ്ങൾ കടകൾക്കുമുന്നിലും റെസ്റ്റോറന്റുകളിലുമൊക്കെയുണ്ട്. ഇതൊക്കെ അലങ്കാരശില്പങ്ങളാണെന്നും ദൈവികമാണെങ്കിൽ വസ്ത്രമുണ്ടാകുമെന്നും വയാൻ പറഞ്ഞു തന്നു. കറപ്പും വെളുപ്പും കള്ളികളുള്ള വസ്ത്രമുടുപ്പിച്ച രൂപങ്ങൾ പിന്നെ ശ്രദ്ധിച്ചുതുടങ്ങി. പല മരങ്ങൾക്കും അതുണ്ടെന്നു കണ്ടു. അതില്ലാത്ത ഗണേശരൂപങ്ങളേയും കണ്ടു. വസ്ത്രം ധരിച്ച ദ്വാരപാലക രൂപം ചെമ്പരത്തിപ്പൂവ് ചൂടിയ ഗണേശപ്രതിമ ഈഴച്ചമ്പകമെന്നു നമ്മുടെ നാടിലറിയപ്പെടുന്ന പൂവാണ് പ്രധാനപൂജാപുഷ്പം. കംബോജിയപ്പൂക്കളെന്നാണ് അവർ വിളിയ്ക്കുക. അലങ്കാരത്തിനും ഇതു തന്നെ പ്രാധാനയിനം – മേശപ്പുറത്താണെങ്കിലും കേശഭാരത്തിലാണെങ്കിലും. ഈ ചെറുമരം കാണാത്തയൊരിടവും ഉണ്ടാകില്ല ബാലിയിൽ. ചുവന്ന ചെമ്പരത്തിയും ഇതിനു സമാനമായ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്നു. പക്ഷേ പെട്ടെന്നു വാടുന്നതു കൊണ്ട് അലങ്കാരപുഷ്പമാകാൻ ഇതിനു പറ്റില്ലല്ലോ. കംബോജിയപുഷ്പം അലങ്കാരമായി മേശമേല്‍ കംബോജിയപ്പൂമരം രുചിഭേദങ്ങൾ അരിഭക്ഷണം കഴിയ്ക്കുന്നവരാണ് ബാലിക്കാർ, പൊതുവിൽ ഇന്തോനേഷ്യക്കാർ. മാംസവിഭവങ്ങൾ അവർക്കൊഴിച്ചുകൂടാനാവില്ല. കോഴി, താറാവ്, പോത്ത്, പന്നി ഒക്കെ അവരുടെ മെനുവിൽ ഉണ്ട്. കടൽവിഭവങ്ങളുടെ കലവറയാണ് ബീച്ച് റെസ്റ്റോറന്റുകൾ. ഭക്ഷണത്തിൽ പരീക്ഷണങ്ങൾക്ക് മുതിരാറില്ലാത്തവരായിരുന്നു ഞങ്ങൾ. പക്ഷേ ഇത്തവണ കുറച്ച് രുചിയനുഭവങ്ങൾ സ്വന്തമാക്കാമെന്ന് കരുതി. മലേഷ്യൻ ട്രാൻസിറ്റിനിടയിൽ വെച്ചാണ് നാസി ലെമക്ക് പരീക്ഷിച്ചത്. ഇതു മലേഷ്യയുടെ ദേശീയ വിഭവമാണ്. തേങ്ങാപ്പലിൽ വെന്ത ചോറിനൊപ്പം എരിവും മധുരവും ചേർന്ന സംബാൾ (മുളകുപേസ്റ്റ്), വറുത്തകടല, ഒരു കഷണം വെള്ളരിക്ക, ചെറിയമീൻ വറുത്തത്, പുഴുങ്ങിയ മുട്ട ഇതൊക്കെ ചേർന്ന സമീകൃതാഹാരമാണ് നാസി ലെമെക്. ഒപ്പം കോഴി, ആട്, താറാവ് ഇതിലേതെങ്കിലും കറിയായോ ഫ്രൈ ആയോ ഉണ്ടാകും. നാസി ലെമെക്കും നോന്യ ചിക്കന്‍ കറിയും ന്യോന്യ ചിക്കൻ കറി മറ്റൊരു മലേഷ്യൻ വിഭവമാണ്. നമ്മുടെ തേങ്ങാപ്പാല് ചേർത്ത ചിക്കൻ കറിയ്ക്ക് വളരെ സമാനമായ സ്വാദാണ് ഇതിന്, ചെറിയ മധുരമുണ്ടാകുമെന്ന് മാത്രം. സുഗന്ധവ്യഞ്ജനക്കൂട്ടിലെ പ്രാദേശികഭേദം കൊണ്ടുള്ള വ്യത്യാസം അറിയാനുണ്ട്. ബ്രെഡിനോ ചോറിനോ ഒപ്പം കഴിയ്ക്കാം. നാസി കാംപുർ ഒരു ഇന്തോനേഷ്യൻ വിഭവമാണ്. അല്ലെങ്കിൽ ഒരുകൂട്ടം വിഭവങ്ങളാണ് എന്നു പറയുന്നതാണ് കൂടുതൽ ശരി. ചോറിനൊപ്പം മാംസ-മാംസേതര വിഭവങ്ങളടങ്ങിയ ഒരു കൂട്ട്. നാസിലെമെക്കിന് സമാനമാണിത്. നാസി ഗൊരെങ്ങ് -ഇത് ഇന്തോനേഷ്യൻ ഫ്രൈഡ് റൈസ് ആണ്. പച്ചക്കറികളും മാംസവിഭവങ്ങളും ഒപ്പമുണ്ടാകും. ഞങ്ങൾക്ക് കോലിൽകുത്തി ചുട്ടെടുത്ത ചിക്കൻ പീസുകൾ പീനട്ട് സോസിനൊപ്പം വിളമ്പിക്കിട്ടി. സേറ്റ് അയാം എന്നിതിനെ വിളിയ്ക്കും. നാസി ഗൊരെങ്ങ്. ഒപ്പം ക്രിസ്പി ഡക്ക് തെരിയാക്കി ചിക്കൻ – സോയസോസ്, ഓറഞ്ച് ജ്യൂസ്, തേൻ, ഇഞ്ചി ഇവയിൽ മാരിനേറ്റ് ചെയ്തെടുക്കുന്ന ചിക്കൻ വെണ്ണയിൽ വറുത്തെടുത്തതാണിത്. മധുരവും എരിവും ചേർന്നൊരു രസമുള്ള സ്വാദ്. തെരിയാക്കി ചിക്കന്‍ മാംസവിഭവങ്ങൾ ഏത് ഓർഡർ ചെയ്താലും കൂടെ ചോറുമുണ്ടാകും. കോണാകൃതിയിലോ വൃത്താകൃതിയിലോ കമിഴ്ത്തിയത്. KFCയിൽ നിന്നുപോലും അങ്ങനെയാണ് കിട്ടുക. കടൽവിഭവങ്ങൾ പരീക്ഷിച്ചത് ജിംബാരനിൽ നിന്നുമാണ്. പിടയ്ക്കുന്ന കടൽജീവികളെ നമുക്കു കാണാം. ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതു് എടുത്തു പാകം ചെയ്തു തരും. പക്ഷേ ഓരോന്നും എത്രവീതം തൂക്കിയെടുക്കണെമെന്നതിനെക്കുറിച്ചൊരു രൂപവും കിട്ടാത്തതിനാൽ ഞങ്ങൾ സെറ്റ് ചെയ്ത കപ്പിൾ മെനു ഒന്നെടുത്തു. കല്ലുമ്മക്കായയും, ചെമ്മീനും, വലിയ കടൽമത്സ്യവും, കലമാരിയും (വറുത്ത കണവ) ചേർന്നതായിരുന്നു മെനു. ഒപ്പം മുന്നിലെ കടൽപ്പരപ്പ്, കാറ്റ്, സംഗീതം, നൃത്തം. ആ വേറിട്ട അനുഭവത്തിനു പക്ഷേ ഇരുപതുശതമാനം ടാക്സടക്കം വലിയ വിലകൊടുക്കേണ്ടി വന്നു. ജിംബാരനിലെ കടല്‍വിഭവങ്ങള്‍ മാംസവിഭവങ്ങളിൽ നിന്നും ഒഴിവെടുത്ത ദിവസം കഴിച്ചത് ഗാർളിക് കസ്സാവ ആയിരുന്നു, വെളുത്തുള്ളി പുരട്ടി ചുട്ടെടുത്ത കപ്പ. ചുട്ടെടുത്ത കപ്പ ഇന്തോനേഷ്യയുടെ തനതു റെസ്റ്റോറന്റുകളെ (നമ്മുടെ നാട്ടിലെ തട്ടുകട/ചായക്കട സെറ്റപ്പ്) വാറുംഗ് എന്നാണ് പറയുക. കുട്ട പോലെയുള്ള ടൂറിസ്റ്റി ഇടങ്ങളില്‍ പക്ഷേ വാറുംഗുകള്‍ സഞ്ചാരികളുടെ ഇഷ്ടത്തിനനുസരിച്ച് രൂപം മാറിക്കഴിഞ്ഞിരിക്കുന്നു – പല ബ്രാന്‍ഡഡ് വാറുംഗുകള്‍ വരെ ഇപ്പോഴവിടെ ഉണ്ട്. എയര്‍പ്പോര്‍ട്ടില്‍ അവയുടെ ബ്രാഞ്ചുകളും കണ്ടു. എയര്‍പോര്‍ട്ടിലെ വാറുംഗ് ബാലി എന്ന അനുഭവം സഞ്ചാരികളുടെ താത്പര്യമെന്തായാലും അതിനുപറ്റിയ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ മാത്രം സമ്പന്നമാണ് ബാലി. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിവായിട്ടൊരുദിവസം ചെലവഴിക്കാന്‍ സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഉബുദ്. ഉബുദിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് തടികൊണ്ടും ലോഹം കൊണ്ടുമുള്ള ആഭരണ കരകൗശല നിര്‍മ്മാണശാലകള്‍. മിക്കതും വീടുകളോടു ചേര്‍ന്നു തന്നെ. നിര്‍മ്മാണം കാണാം, സാമാനങ്ങള്‍ വാങ്ങുകയുമാകാം. സഞ്ചാരികള്‍ക്ക് പണികളില്‍ കൂടുകയുമാകാം. പക്ഷേ ഞങ്ങള്‍ അക്കാഴ്ചകള്‍ക്കായി നിന്നില്ല. തട്ടുനെല്‍ക്കൃഷി നെല്‍ക്കൃഷിയ്ക്കു പറ്റിയ ഫലപുഷ്ടമായ മണ്ണാണിവിടെ. കുന്നിന്‍ചെരിവിലെ നിലം തട്ടുതട്ടായി തിരിച്ചിട്ടുള്ള നെല്‍പ്പാടങ്ങള്‍ കാണാന്‍ വലിയ തിരക്കാണ്. ഏറ്റവും മുകള്‍ത്തട്ടില്‍ നിന്നും ജലസേചനത്തിനുള്ള വെള്ളം പലതട്ടുകളിലൂടെ ഒഴുകി ഒടുവില്‍ താഴെയെത്തും. സഞ്ചാരികള്‍ക്കായി നടപ്പാതയൊരുക്കിയിട്ടാണ് കൃഷിഭൂമി. ഇടയ്ക്കുള്ള വീടുകളൊക്കെ മുറ്റത്ത് ലഘുഭക്ഷണവിതരണമൊക്കെ നടത്തി വരുമാനമുണ്ടാക്കുന്നു. സെല്യൂക്കിലെ ഈ നെല്‍പ്പാടങ്ങള്‍ക്കു ചുറ്റിലും ഉബുദിലെ ആര്‍ട്ട് മാര്‍ക്കറ്റിന്റെ തുടര്‍ച്ചയായുള്ള വില്പനശാലകളുണ്ട്. ഉബുദില്‍ തന്നെയാണ് പ്രശസ്തമായ മങ്കിഫോറസ്റ്റ്. നമ്മുടെ കണക്കില്‍ അത്ര നിബിഡവനമൊന്നുമല്ല. പക്ഷേ പാശ്ചാത്യസഞ്ചാരികള്‍ക്ക് സംബന്ധിച്ച് ട്രോപ്പിക്കല്‍ കാലാവസ്ഥയിലെ മരങ്ങളും ചെടികളുമൊക്കെ പുതുമയുള്ള കാഴ്ച തന്നെയാണല്ലോ. നേന്ത്രപ്പഴമൊക്കെ കൈയ്യിലുണ്ടെങ്കില്‍ തോളത്തുചാടിക്കയറുന്ന വലിയൊരു വാനരപ്പട തന്നെയുണ്ടവിടെ. സൂക്ഷിച്ചില്ലെങ്കില്‍ തൊപ്പിയും കൂളിംഗ്‌ഗ്ലാസ്സുമൊക്കെ അവര്‍ തട്ടിയെടുക്കുമെന്ന് വയാന്‍ സൂചന തന്നിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. ഒരു കാട്ടരുവി, അടഞ്ഞുകിടക്കുന്ന ഒരു അമ്പലം, ചെറിയൊരു ബറിയല്‍ഗ്രൗണ്ട്, മരപ്പാലം ഇതിലൂടെയൊക്കെ നടന്ന് പുറത്തെത്തുവാന്‍ അധികം സമയമൊന്നും എടുത്തില്ല. മങ്കി ഫോറസ്റ്റ് തിരികെ വരുന്ന വഴിയാണ് ടൂര്‍പക്കേജിലില്ലാതിരുന്ന ഗുവാഗജാ കാണാന്‍ പോയത്. ഗജഗുഹയെന്ന് നമുക്ക് വിവര്‍ത്തനം ചെയ്യാം. ആനമുഖംകൊത്തിയ ഗുഹാകാവടത്തിനുള്ളിലേയ്ക്ക് നമുക്ക് നടന്നു പോകാം. ഉള്ളില്‍ ഗണേശവിഗ്രഹമൊക്കെ കണ്ടു. ചെറിയൊരുവെള്ളച്ചാട്ടവും താമരപ്പൊയ്കയും സമീപത്തുണ്ടായിരുന്നു. ഗജഗുഹാകവാടത്തിനുമുന്നില്‍ ടൂറിസ്റ്റുകള്‍ ശലഭോദ്യാനത്തില്‍കൂടി പോകാമെന്നു വയാന്‍ പറഞ്ഞെങ്കിലും അപ്പോഴേയ്ക്കും ക്ഷീണിച്ചിരുന്നു. അതുകൊണ്ട് നേരെ ഹോട്ടലിലേയ്ക്ക് മടങ്ങി. രാവിലെ എട്ടരയ്ക്ക് തുടങ്ങിയ യാത്ര വൈകിട്ട് ആറരയോടെ അവസാനിച്ചു. ചെറിയറോഡുകളും അതിലൂടെ നിറയെ ടൂറിസ്റ്റ് വാഹനങ്ങളും കൂടിയാകുമ്പോള്‍ ട്രാഫിക്‌ബ്ലോക്ക് ഇവിടെ പതിവാണ്. കുട്ടയിലെ ബീച്ചിലേയ്ക്കുള്ള വഴി നിറയെ തെരുവുകച്ചവടക്കാരാണ്. കുട്ടയിലും ഉബുദിലും മറ്റു ടൂറിസ്റ്റ് സ്പോട്ടിലൊക്കെ കാണുന്ന വില്പനസാമഗ്രികളൊക്കെ ഒന്നുതന്നെയാണ്. വിലകളൊക്കെ പേശുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും സമാന്യം ലാഭകരമായ വിലകളില്‍ സഞ്ചാരികള്‍ക്കാവശ്യമായ വസ്ത്രങ്ങളും ബാഗുകളും ഒക്കെ കിട്ടും. ഉബുദിലെ ആര്‍ട്ട് മാര്‍ക്കറ്റില്‍ നിന്ന് ഞങ്ങള്‍ തങ്ങിയ ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളില്‍ വെച്ചായിരുന്നു ജീവിതത്തിലാദ്യത്തെ പൂളനുഭവം. തോട്ടിലോ പുഴയിലോ പോലും കുളിച്ചു ശീലമില്ലാത്തതാണ്. നീന്തലൊട്ടറിയുകയുമില്ല. എങ്കിലും മടിച്ചില്ല. ചുറ്റിലും വെയില്‍കായാന്‍ കിടക്കുന്നവരും വെള്ളത്തില്‍ നീന്തുന്നവരും ഒന്നും നമ്മളെ ശ്രദ്ധിക്കുന്നില്ല എന്നതാണ് ധൈര്യമായത്. പിന്നെയുള്ള രണ്ടുദിവസം ഉച്ചവരെ പൂളില്‍ തന്നെയായിരുന്നു. നീന്തി മുന്നോട്ട് നീങ്ങാന്‍ നല്ല ആയാസം തോന്നിയെങ്കിലും പൊങ്ങിക്കിടക്കാന്‍ പഠിച്ചു. ടീഷര്‍ട്ടിനുപകരം സ്വിംസ്യൂട്ടിലേയ്ക്ക് മാറാനുള്ള ധൈര്യം കണ്ടെത്തണം അടുത്ത അവസരം വരുമ്പോള്‍. സ്വിമ്മിങ്ങ് പൂള്‍ മസ്സാജ് പാര്‍ലറുകളുടെ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാം. ബാലിനീസ് മസ്സാജിങ്ങ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഫുള്‍ ബോഡി മസ്സാജിങ്ങ്, ഹെഡ് & ഫേസ് മസ്സാജിങ്ങ് ഒപ്പം മാനിക്യൂര്‍, പെഡിക്യൂര്‍, ഫിഷ് സ്പാ തുടങ്ങിയ സൗന്ദര്യസംരക്ഷണപരിപാടികളൊക്കെ ഇത്തരം പാര്‍ലറുകളില്‍ ലഭ്യമാണ്. ഒരു ബാലിനീസ് മസ്സാജിങ്ങ് പരീക്ഷിക്കാന്‍ ഞങ്ങള്‍ മടിച്ചില്ല. നീന്തലിന്റെ ക്ഷീണമൊക്കെ മസ്സാജില്‍ തീരട്ടെയെന്നു കരുതി. പകലൊക്കെ നല്ല വെയിലും ചൂടുമുണ്ടാകും. അതുകൊണ്ട് ഒരു പകല്‍ പുറത്തുള്ള കറക്കംഒഴിവാക്കി കുട്ടയില്‍ തന്നെയുള്ള ഡ്രീം മ്യൂസിയത്തില്‍ ചെലവഴിച്ചു. അതൊരു രസകരമായ അനുഭവമായിരുന്നു. ചുമരും തറയുമൊക്കെ കാന്‍വാസാക്കി ഒരുകൂട്ടം ചിത്രകാരന്മാര്‍ അണിയിച്ചൊരുക്കിയത്. ഫോട്ടോയെടുക്കുമ്പോള്‍ നമ്മളുംകൂടിച്ചേര്‍ന്ന് ത്രിമാനചിത്രങ്ങള്‍ രൂപപ്പെടും. ഫോട്ടോയ്ക്ക് പോസുചെയ്യിക്കാനും നമ്മുടെ ക്യാമറയില്‍ ചിത്രങ്ങളെടുത്തുതരാനുമായി അവിടെ ജീവനക്കാരുണ്ട്. ഡ്രീം മ്യൂസിയം ഡ്രീം മ്യൂസിയം ബാക്കിവെച്ചത് അഗ്നിപര്‍വ്വതനിരകളിലെ ട്രെക്കിങ്ങ് ഒഴിവാക്കാനാവാത്ത ഒരു ബാലിനീസ് അനുഭവമാണെന്ന് വായിച്ചറിഞ്ഞിരുന്നു. കിണ്ടാമണിയിലെ ബാത്തൂര്‍ പര്‍വ്വതനിരയിലാണ് പ്രധാനമായും അതിനവസരമുള്ളത്. ഉബുദിലേയ്ക്കുള്ള യാത്രയുടെ ഇരട്ടിയോളം ദൂരം വരുമിത്. ഒരു മുഴുവന്‍ ദിവസവും ഇതിനായി മാറ്റിവെയ്ക്കേണ്ടതുണ്ട്. അതിനു പറ്റിയില്ല. സ്കൂബാഡൈവിങ്ങ്, സ്നോര്‍ക്കേലിങ്ങ്, സ്പീഡ്ബോട്ടിങ്ങ്, സര്‍ഫിങ്ങ് തുടങ്ങിയ കടല്‍വിനോദങ്ങള്‍ക്കു പേരുകേട്ട ബാലിയില്‍ പോയിട്ടും ഇതൊന്നും പരീക്ഷിച്ചില്ല. ധൈര്യം വരാത്തതുകൊണ്ടാണ്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരുകൈ നോക്കാമായിരുന്നെന്നു തോന്നുന്നു. സാരമില്ല, ബാക്കിവെച്ച ആഗ്രഹങ്ങളാണല്ലോ മുന്നോട്ടുനീങ്ങാനുള്ള പ്രേരണ. അവസരങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് കരുതുന്നു.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഇത് അവരുടെ ലോകത്തിലെ അവസാന ജീവിതമാണോ എന്ന് ആർക്കറിയാം? ആർക്കും അറിയില്ല. എന്നാൽ, ഒരു വ്യക്തിക്ക് ലഭിക്കുന്ന ജീവിതത്തിൽ എത്ര മാത്രം സന്തോഷവും സംതൃപ്തിയും ഉണ്ടായിരിക്കണം എന്നത് പ്രധാനമായ ഒരു വസ്തുതയാണ്. ഭാവിയെക്കുറിച്ചുള്ള ഒരാളുടെ കാഴ്ചപ്പാട് അല്ലെങ്കിൽ ശേഷിക്കുന്ന തന്റെ ജീവിതം ഇനിയും ജീവിച്ചു തീർക്കണോ അതോ വേണ്ടയോ എന്നൊക്കെയുള്ള ചിന്തകൾ മാറ്റുന്നതിന് ആജീവനാന്ത പഠനമോ അനുഭവമോ ഒന്നും തന്നെ ആവശ്യമില്ല. ഏതൊരു വ്യക്തിയുടെയും ഏതൊരു വിശ്വാസവും ഒരുപക്ഷെ മറ്റൊരു അനുഭവത്തിലൂടെയോ അല്ലെങ്കിൽ വേറെയൊരു വിശ്വാസത്തിലൂടെയോ മാറ്റിയെടുക്കാൻ സാധിക്കും. അതൊരുപക്ഷേ സ്നേഹമാകാം, പ്രചോദനാത്മകമായ മറ്റു വല്ല കാര്യത്തിലൂടെയുമാവാം, അതുമല്ലെങ്കിൽ ജീവിതത്തിലെ അതേ ചലനങ്ങളിലൂടെയും വികാരങ്ങളിലൂടെയും കടന്നുപോകുന്ന വേറൊരു വ്യക്തിയെ കണ്ടുമുട്ടിയത് കൊണ്ടാവാം. അങ്ങനെ ശരിക്കും നിർവചിക്കപെടാനാകാത്ത ഒത്തിരി കാരണങ്ങൾ കൊണ്ടാകാം. ഈ സിനിമ അത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ്. ഹൃദയത്തെ സ്പർശിക്കുകയും നമ്മുടെ ആത്മാവിനോട് മന്ത്രിക്കുകയും ചെയ്യുന്ന ഒരു ചെറിയ സ്നേഹം തീർച്ചയായും വളരെയധികം മാറ്റങ്ങൾ നമ്മളിൽ വരുത്തും എന്ന് ഈ സിനിമ നമ്മളോരോരുത്തരെയും ബോധ്യപ്പെടുത്തുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Comedy, Drama, Romance, Thai Tagged: Jyothish C Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പ്രമേഹം നിയന്ത്രണത്തിന് പാവയ്ക്ക അതാണ് ഇന്നത്തെ വിഷയം. ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ഒരു വള്ളിച്ചെടിയാണ് പാവയ്ക്ക. പല രോഗങ്ങൾക്കുള്ള മികച്ച ഔഷധം കൂടിയാണ് ഇത്. ഇതിൻറെ കായ ഇല തണ്ട് എന്നിവ വളരെ ഔഷധയോഗ്യമാണ്. പാവലിന് ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. പാവയ്ക്കയുടെ ഇല വിഷ് നിയന്ത്രണത്തിന് വളരെ നല്ലതാണ്. കൃമി കീടങ്ങളുടെ വിഷാംശം ചർമ്മത്തിൽ ഏൽക്കുകയാണെങ്കിൽ മുറിവ് സംഭവിച്ച ആ ഭാഗത്ത് പാവലിൻറെ ഇല അരച്ച് പുരട്ടുക യാണെങ്കിൽ ശരീരത്തിൽ നീര് വരുന്നത് തടയാൻ കഴിയും. അതുപോലെ തന്നെ പാവക്കയുടെ ഇലയുടെ നീര് മഞ്ഞപ്പിത്തം നിയന്ത്രിക്കാനും സഹായിക്കും. പാവക്കയുടെ മറ്റനവധി ആരെ ഗുണങ്ങളെക്കുറിച്ചാണ് ഇനി വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്. That’s the subject of diabetes. A doll is a vine that can be used as a medicine and vegetable. It is also a good medicine for many diseases. Its fruit leaves and stems are very medicinal. Today’s video tells you what medicinal properties do doll sins. The leaves of the doll are very good for the visual control. If the toxins of the insects are infected on the skin, grinding the doll leaves on the wounded area to prevent swelling. The swelling of the doll’s leaves also helps in controlling jaundice. Now the video tells you about the advantages of the doll. You should watch this video in full to know that.
കഴിഞ്ഞ ദിവസം ആണ് കാപ്പ എന്ന ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറി എന്നും പകരം മഞ്ജുവിന്റെ റോളിലേക്ക് അപർണ്ണ ബാലമുരളി എത്തുന്നു എന്നും ഉള്ള വാർത്തകൾ പ്രചരിച്ചത്. അതോടെ ചിത്രത്തിൽ നിന്ന് മഞ്ജു പിന്മാറിയത് നല്ല കാര്യം എന്നും ചിത്രവും സംവിധായകനും രക്ഷപെട്ടു എന്നും തരത്തിൽ ഉള്ള സംസാരം ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഗായത്രി കൃഷ്ണൻ എന്ന ആരാധിക. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ആണ് ഗായത്രി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, കാപ്പയിൽ നിന്ന് മഞ്ജു പിന്മാറി എന്ന് കേട്ടത് മുതൽ ചിലർ പറഞ്ഞു നടക്കുന്നത് കണ്ട് ഇനി ആ പടം രക്ഷപ്പെടും… പടത്തിന് നേട്ടമായി എന്നൊക്കെ. ആ സിനിമയുടെ അണിയറപ്രവർത്തകർക്ക് നല്ലത് പോലെ അറിയാം ഈ പിന്മാറ്റത്തിന്റെ വ്യപത്തി, മഞ്ജു എന്ന താരം സിനിമയിൽ ഉണ്ടെങ്കിൽ അത് കുടുംബ പ്രേക്ഷകരിലും അതുപോലെ സ്ത്രീകളിലും ഉണ്ടാക്കുന്ന സ്വാധീനത എല്ലാവർക്കും അറിയാം, അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പ്രിസ്റ്റ് എന്ന ചിത്രത്തിന് മഞ്ജുവിന്റെ സാന്നിധ്യം അവർ മാർക്കറ്റ് ചെയ്ത രീതി… ഇനി മറ്റൊന്ന് മഞ്ജു ഇപ്പൊ ജോയിൻ ചെയ്തത് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും സ്റ്റാർ വാല്യു ഉള്ള താരത്തിന്റെ പടത്തിൽ ആണ് എല്ലാം കൊണ്ടും ഇതിനേക്കാൾ വലിയ ചിത്രം തന്നെയാണ് അത് ഈ ചിത്രം വഴി മഞ്ജുവിന് കിട്ടുന്ന റീച് അത് മഞ്ജുവിന്റേതായി പുറത്ത് ഇറങ്ങാൻ ഇരിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിനും സഹായകമാക്കു എന്നതിൽ സംശയമില്ല പറഞ്ഞു വന്നത് എന്തെന്നാൽ മഞ്ജുവിന് ഈ പിന്മാറ്റം കൊണ്ട് യാതൊന്നും സംഭവിക്കാൻ പോകുന്നില്ല നഷ്ട്ടം അവർക്ക് തന്നെയാണ്. പിന്നെ എന്ത് പറഞ്ഞാലും അംഗീകരിക്കാത്ത ടീമിസ് ഉള്ളത് അല്ല ഇത് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. എന്തൊക്കെ ആയാലും മഞ്ജു വിനെക്കാൾ ഒരു പടി അഭിനയമികവ് അപർണ തന്നെ, അയ്യേ പ്രിസ്റ്റിൽ ഇവളെ വെച്ച് എന്ത് തേങ്ങ പ്രൊമോഷൻ നടത്തുന്ന നീ ഈ പറയുന്നേ.മമ്മൂട്ടി ആ ഒറ്റ പേരെ ഉള്ളു.ഇവൾ കേന്ദ്ര കഥാപാത്രം ആയി വന്നിട്ട് ഹൌ ഓൾഡ് are ഉണ്ട് മാത്രം വിജയിച്ചു. വേറെ എല്ലാം പൊട്ടിച്ചു . പിന്നെ ഇവള്ടെ അവസാനത്തെ 2 പടം 50 ലക്ഷം പോലും കിട്ടിയില്ല.. ഇവളെ ഒകെ മെയിൻ കഥാപാത്രം ആക്കിയാൽ ആരേലും ആ പടത്തിനു കേറുമോ..ആ അവളെയാ പൻ ഇന്ത്യൻ സിനിമ ഇറക്കിക്കാൻ പോണേ. നീ ദിലീപ് ഫാൻ വല്ലോം ആണോ, വെറുപ്പിക്കൽ കാണണ്ടല്ലോ സഹോ… ജാക് nd ജിൽ കണ്ടപ്പോൾ അടിച്ചു മോന്ത പൊളിക്കാൻ തോന്നി തോന്നി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. Categories Celebrity news Tags Manju Warrier സിബി മലയിൽ മോനിഷയെ കുറിച്ച് പറഞ്ഞത് കേട്ട് ആരാധകരുടെ കണ്ണ് നിറഞ്ഞു മാധവിയുടെ ഒട്ടുമിക്ക സിനിമകളും സ്ത്രീ കേന്ദ്രീകൃത സിനിമകൾ ആണ് ഈ ചിത്രത്തിൽ അഭിനയിച്ച പകുതി പേരും ഇന്ന് ഇല്ല എന്നതാണ് സത്യം കുറച്ച് സെക്കൻഡുകൾ മാത്രമേ ഉള്ളായിരുന്നു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് താരം ശ്രദ്ധ നേടുകയായിരുന്നു
-----Select------ February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്‍ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്‍ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്‌ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്‌ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്‍ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്‍ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ്‌ 2016 ഏപ്രില്‍ 2016 മാര്‍ച്ച്‌ 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ്‌ 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ്‌ 2015 ഏപ്രില്‍ 2015 മാര്‍ച്ച്‌ 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ്‌ 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ്‌ 2014 ഏപ്രില്‍ 2014 മാര്‍ച്ച്‌ 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ്‌ 2013 ഏപ്രില്‍ 2013 മാര്‍ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്‍ച്ച്‌ 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ്‌ 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്‌ മുഖമൊഴി ലേഖനങ്ങള്‍ ദിവ്യബോധനം ഏറ്റുവാങ്ങിയ ഭാഗ്യവതികള്‍ ശൈഖ് മുഹമ്മദ് കാരകുന്ന് /ഖുര്‍ആനിലെ സ്ത്രീ - 5 പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയവരും അല്ലാത്തവരുമായ മുഴുവന്‍ പ്രവാചകന്മാരും പുരുഷന്മാരാണല്ലോ. പെണ്ണ് പ്രാവചകയാകാത്തതെന്തുകൊണ്ടാണെന്ന് പലരും ചോദിക്കാറുണ്ട്. പ്രപഞ്ചനാഥനില്‍നിന്ന് സന്ദേശം സ്വീകരിച്ച് സമൂഹത്തിന് സമര്‍പ്പിക്കുന്നവരാണ് പ്രവാചകന്മാര്‍. അതിന്റെ കര്‍മമാതൃകയും പ്രായോഗിക രൂപവും സ്വന്തം ജീവിതത്തിലൂടെ ജനത്തെ പരിചയപ്പെടുത്തുന്നവരും അവര്‍ തന്നെ. അതിനാല്‍ ജീവിതത്തിന്റെ മുഴു മേഖലയിലും നേതൃത്വപരമായി പങ്കുവഹിക്കാന്‍ കഴിവും കരുത്തും സാധ്യതയും സൗകര്യവുമുള്ളവരായിരിക്കണം പ്രവാചകന്മാര്‍. മാസത്തില്‍ നിര്‍ണിത നാളുകളില്‍ ആര്‍ത്തവത്തിന്റെ അശുദ്ധി ഉണ്ടാവുന്നതിനാല്‍ സ്ത്രീകള്‍ക്ക് അക്കാലത്ത് ദിവ്യബോധനം ഏറ്റുവാങ്ങാന്‍ സാധിക്കാതെ വരുന്നു. ശാരീരികമെന്നപോലെ മാനസികമായും പ്രയാസമനുഭവിക്കുന്ന കാലമാണല്ലോ അത്. ആ കാലങ്ങളില്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അവക്ക് നേതൃത്വം നല്‍കാനും സാധിക്കുകയില്ല. ഗര്‍ഭകാലം, പ്രസവം, കുട്ടികള്‍ക്ക് മുലകൊടുക്കല്‍ സമയം പോലുള്ള ഘട്ടങ്ങളിലും അവര്‍ പൊതുജീവിതത്തില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു. കൂടാതെ യുദ്ധം, സന്ധി പോലുള്ള പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ പറ്റുന്ന പ്രകൃതമല്ല സ്ത്രീയുടേത്. സര്‍വോപരി പ്രവാചകത്വമെന്നത് ഒരലങ്കാരമോ പദവിയോ അല്ല. വളരെ ഭാരിച്ച ബാധ്യതയും കഠിനമായ പീഡനങ്ങളും കൊടിയ ത്യാഗങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്ന വലിയ ഉത്തരവാദിത്തമാണ്. അത്തരമൊരു ഭാരിച്ച ബാധ്യത വഹിക്കാതിരിക്കുക വഴി അല്ലാഹു സ്ത്രീകളെ അവമതിക്കുകയോ, തരംതാഴ്ത്തുകയോ അല്ല. മറിച്ച്, അവരോട് കാരുണ്യവും ഇളവും സൗമനസ്യവും കാണിക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രവാചകന്മാരായി നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും ഒന്നിലേറെ സ്ത്രീകള്‍ക്ക് അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അവരിലൊന്ന് മൂസാ നബിയുടെ മാതാവാണ്. ഈജിപ്ത് സംസ്‌കാരത്തിന് പേരുകേട്ട നാടാണ്. ലോകത്തിലേറ്റം പഴക്കമുള്ള നാഗരികതയുടെ നാടായാണത് അറിയപ്പെടുന്നത്. നൈല്‍ നദിയാണ് ഈജിപ്തിന്റെ സമസ്ത നേട്ടങ്ങള്‍ക്കും കാരണം. അത് അത്യന്തം മനോഹരമാണ്. അതിന്റെ അലകള്‍ അനേകം കവികളെ പ്രചോദിപ്പിച്ചിട്ടുണ്ട്. നിരവധി സാഹിത്യ കൃതികളില്‍ നൈല്‍ നദി കടന്നുവരുന്നുണ്ട്. അതിന്റെ തീരങ്ങളില്‍ അതിപുരാതന കാലം തൊട്ടേ ജനം പാര്‍ത്തുപോന്നിട്ടുണ്ട്. എന്നാല്‍ നൈല്‍ നദി ചരിത്രത്തില്‍ നിര്‍വഹിച്ച ഏറ്റവും മഹത്തായ നിയോഗം കാലംകണ്ട മഹാനായ മനുഷ്യ മോചകന്റെ രക്ഷക്കെത്തിയെന്നതാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അതിന്റെ അലകള്‍ മൂന്നുമാസം മാത്രം പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനുള്ള താരാട്ടുപാട്ടായി. ഒരു മാതൃഹൃദയത്തിന്റെ വിഹ്വലതകള്‍ ഏറ്റുവാങ്ങി അവരുടെ പിഞ്ചോമനയുടെ രക്ഷാകവചമായി മാറാന്‍ അതിനു ഭാഗ്യം സിദ്ധിച്ചു. ഹസ്‌റത്ത് യൂസുഫ് നബിയുടെ കാലശേഷം നൂറ് വര്‍ഷത്തോളം ഇസ്രായേല്യരായിരുന്നു ഈജിപ്തിന്റെ ഭരണാധികാരികള്‍. പിന്നീട് അവരുടെ ശക്തി ക്ഷയിച്ചു. അതോടൊപ്പം കോപ്റ്റു-ഖിബ്ത്വി- കളുടെ വംശീയ വികാരവും ദേശീയ ചിന്തയും ശക്തി പ്രാപിച്ചു. ഇസ്രായേല്യരില്‍നിന്ന് അവര്‍ അധികാരം പിടിച്ചെടുത്തു. അതോടെ ഖിബ്ത്വികള്‍ ഇസ്രായീല്യരെ മര്‍ദിച്ചൊതുക്കാന്‍ തുടങ്ങി. അവരുടെ ഭൂമിയും സ്വത്തുക്കളും പിടിച്ചടക്കി. അവരെ നിന്ദ്യരും നീചരുമായി പ്രഖ്യാപിച്ചു. അടിച്ചമര്‍ത്തി അടിമകളാക്കി. കോപ്റ്റ് ഭരണാധികാരികള്‍ ഫറവോന്മാരായാണ് അറിയപ്പെട്ടിരുന്നത്. അവരിലെ അതിക്രൂരനായ ഭരണാധികാരിയായിരുന്നു റംസിസ് രണ്ടാമന്‍. തങ്ങള്‍ മര്‍ദിച്ചൊതുക്കിയ ഇസ്രായേല്യര്‍ തങ്ങള്‍ക്കെതിരെ തിരിയുമോയെന്ന് ഫറവോനും കൂട്ടരും ഭയന്നു. അതിനാല്‍ ഇസ്രായേല്യരുടെ വംശവര്‍ധനവ് തടയാന്‍ പരിപാടി ആസൂത്രണം ചെയ്തു. ബൈബിള്‍ പഴയനിയമം പറയുന്നത്: 'യോസേഫിനെ അറിയാത്ത പുതിയ രാജാവ് മിസ്രായിമീല്‍ അധികാരമേറ്റു. അവന്‍ തന്റെ ജനത്തോട് പറഞ്ഞു: ഇസ്രായേല്‍ ജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവര്‍ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോട് ചേര്‍ന്ന് നമ്മോട് പൊരുതി ഈ രാജ്യം വിട്ടുപോയിക്കളയാന്‍ സംഗതി വരാതിരിക്കേണ്ടതിന് അവരുടെ മേല്‍ കങ്കാണികളെ ഏര്‍പ്പെടുത്തി. അവര്‍ ഹത്തോം, റംസേസ് എന്നീ സംഭരണശാലാ നഗരങ്ങള്‍ ഫറവോന്നു പണിതു. എന്നാല്‍ പീഡിപ്പിക്കപ്പെടുന്തോറും ജനം പെരുകി വര്‍ധിച്ചു. അതുകൊണ്ട് അവര്‍ ഇസ്രായേല്‍ മക്കള്‍ നിമിത്തം പേടിച്ചു. മിസ്രായീല്യര്‍ ഇസ്രായേല്‍ മക്കളെക്കൊണ്ട് കഠിനവേല ചെയ്യിച്ചു. കളിമണ്ണിനാലും ഇഷ്ടികയാലും കൊണ്ടുള്ള കഠിനാധ്വാനത്താലും വയലിലെ സകലവിധ വേലകളാലും മിസ്രായീല്യര്‍ ഇസ്രായേല്യരുടെ ജീവിതം കയ്പുറ്റതാക്കി. എന്നാല്‍ മിസ്രയീം രാജാവ് എബ്രായ സൂതികര്‍മിണികളോട് കല്‍പിച്ചു. എബ്രായ സ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മത്തിനു ചെന്ന് പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നുവെങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലണം. പെണ്ണാകുന്നുവെങ്കില്‍ ജീവനോടെ ഇരിക്കട്ടെ' (പുറപ്പാട് 1:8-16). ഇതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'ഫറോവ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലരാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍കുട്ടികളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു, തീര്‍ച്ച' (28:4). എന്നാല്‍ ഈ മര്‍ദനത്തിനും ക്രൂരതക്കും അറുതിയുണ്ടാക്കണമെന്നതായിരുന്നു അല്ലാഹുവിന്റെ തീരുമാനം; അങ്ങനെ മര്‍ദിതര്‍ മോചിതരാവുകയും മര്‍ദകര്‍ നശിക്കുകയും വേണമെന്നും. അല്ലാഹു തന്നെ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: 'എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് ആഗ്രഹിച്ചു; അവരെ നേതാക്കളും ഭൂമിയുടെ അവകാശികളും ആക്കണമെന്നും. അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോനും ഹാമാനും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതുകാണിച്ചുകൊടുക്കണമെന്നും'' (28:5,6). അല്ലാഹുവിന്റെ ഈ തീരുമാനം നടപ്പാക്കേണ്ടതുണ്ടായിരുന്നു. അതിനായി അല്ലാഹു ഒരു ഇസ്രായേലീ സ്ത്രീയെ തെരഞ്ഞെടുത്തു. അവരില്‍ ഒരു കുഞ്ഞു ജനിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിച്ച പേരിന്റെ ഉടമയാണ് ആ കുട്ടി. ബൈബിളിന്റെയും തല്‍മൂദിന്റെയും വിവരണമനുസരിച്ച് മൂസാ നബിയുടെ കുടുംബം യഅ്ഖൂബ് നബിയുടെ മകന്‍ ലാവിയുടെ സന്താന പരമ്പരകളില്‍ പെട്ടതാണ്. ഹസ്രത്ത് മൂസായുടെ പിതാവിനെ ആ രണ്ടു ഗ്രന്ഥങ്ങളും 'അംനം' എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍ 'ഇംറാന്‍' എന്ന പേരിലാണ് മൂസായുടെ പിതാവിനെ പരിചയപ്പെട്ടുത്തുന്നത്. മൂസാ നബി ജനിക്കുന്നതിനു മുമ്പുതന്നെ അവര്‍ക്ക് രണ്ടു മക്കളുണ്ടായിരുന്നു. മൂത്തത് മര്‍യം എന്ന പെണ്‍കുട്ടി. ഈ കുട്ടിയെ സംബന്ധിച്ച പരാമര്‍ശം ഖുര്‍ആനിലുണ്ട്. രണ്ടാമത്തേത് അവരുടെ അവരുടെ സഹോദരന്‍ ഹാറൂണ്‍. അദ്ദേഹത്തെപ്പറ്റി പരിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും പേരെടുത്ത് പറഞ്ഞുകൊണ്ടുതന്നെ പരാമര്‍ശിക്കുന്നു. ഇസ്രായേല്യരില്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ കൊല്ലുക എന്ന നയം നടപ്പിലാക്കുന്നതിന് മുമ്പായിരുന്നു ഹാറൂണ്‍ നബിയുടെ ജനനമെന്ന് കരുതപ്പെടുന്നു. മൂസ പിറന്നതോടെ അദ്ദേഹത്തിന്റെ മാതാവിന്റെ അകം അശാന്തമായി. കുഞ്ഞ് കൊല്ലപ്പെടുമോ എന്ന ആശങ്ക അവരെ അലട്ടിക്കൊണ്ടിരുന്നു. ഈ ഘട്ടത്തില്‍ കുട്ടിയുടെ സംരക്ഷണത്തിനും അവരുടെ മനശ്ശാന്തിക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രപഞ്ചനാഥനായ അല്ലാഹുതന്നെ നല്‍കുകയായിരുന്നു. കുട്ടി പിടികൂടപ്പെടുമെന്ന പേടിയില്ലാത്തിടത്തോളം കാലം അതിനെ മുലയൂട്ടാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചു. പിന്നീട് അവന്റെ കരച്ചില്‍ കേട്ട് ശത്രുക്കളാരെങ്കിലും വിവരമറിയുമെന്നോ ഇസ്രായേല്യരില്‍ പെട്ട ഏതെങ്കിലും ദുഷ്ടന്മാര്‍ ഭരണാധികാരികളുടെ പ്രീതിനേടാന്‍ രഹസ്യം വെളിപ്പെടുത്തുമെന്നോ ആശങ്ക തോന്നിയാല്‍ കുട്ടിയെ ഒരു പെട്ടിയിലാക്കി നദിയിലൊഴുക്കാനും അല്ലാഹു അവരോടാവശ്യപ്പെട്ടു. അതോടൊപ്പം കുട്ടിയെ തിരിച്ചുകിട്ടുമെന്ന ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്തു. ഇക്കാര്യം അല്ലാഹു തന്നെ നമ്മെ ഇങ്ങനെ അറിയിക്കുന്നു: 'മൂസായുടെ മാതാവിന് നാം ബോധനം നല്‍കി, അവനെ മുലയൂട്ടുക. അഥവാ അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ പുഴയിലെറിയുക. പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും'' (28:7). മൂസാനബിയെ സംബോധന ചെയ്തുകൊണ്ട് ഇക്കാര്യം മറ്റൊരു ഭാഷയില്‍ അല്ലാഹു അറിയിക്കുന്നു: 'മറ്റൊരിക്കലും നിന്നോടു നാം ഔദാര്യം ചെയ്തിട്ടുണ്ട്. ദിവ്യബോധനത്തിലൂടെ നല്‍കപ്പെടുന്ന കാര്യം നാം നിന്റെ മാതാവിന് ബോധനം നല്‍കിയപ്പോഴാണത്. അതിതായിരുന്നു. നീ ആ ശിശുവെ പെട്ടിയിലടക്കം ചെയ്യുക. എന്നിട്ട് പെട്ടി നദിയിലൊഴുക്കുക. നദി അതിനെ കരയിലെത്തിക്കും. എന്റെയും ശിശുവിന്റെയും ശത്രു അതെടുക്കും' (20:38,39). അങ്ങനെ ദിവ്യബോധനം ഏറ്റുവാങ്ങാനും അല്ലാഹുവില്‍നിന്ന് നേര്‍ക്കുനേരെ ലഭിച്ച സന്ദേശം നടപ്പാക്കാനും അവന്റെ സമാശ്വാസ വചനങ്ങള്‍ സ്വീകരിക്കാനും മൂസാനബിയുടെ ഉമ്മാക്ക് സൗഭാഗ്യം ലഭിച്ചു. ബൈബിള്‍ പറയുന്നതനുസരിച്ച് മൂസാനബിയുടെ മാതാവ് മൂന്നുമാസം മുലയൂട്ടി. അക്കാലത്ത് ഫറവോന്‍ ചാരസ്ത്രീകളെ നിയോഗിച്ചിരുന്നുവെന്നും അവര്‍ ഇസ്രായേലീ വീടുകളില്‍ ഒളിപ്പിച്ചുവളര്‍ത്തിയിരുന്ന കുട്ടികളെ കണ്ടെത്താന്‍ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നുവെന്നും തല്‍മൂദും വ്യക്തമാക്കുന്നു. ആ ചാരസ്ത്രീകള്‍ കൊച്ചുകുട്ടികളെയുമെടുത്ത് ഇസ്രായേലീ വീടുകളില്‍ ചെല്ലുമായിരുന്നു. അവരവിടെ തങ്ങളുടെ കുട്ടികളെ കരയിപ്പിക്കും. ആ ശിശുക്കളുടെ കരച്ചില്‍ കേട്ടാല്‍ വീടുകളില്‍ കൊച്ചുകുട്ടികളുണ്ടെങ്കില്‍ അവരും കരയും. അങ്ങനെ രഹസ്യം കണ്ടുപിടിക്കും. ഈ ചാരപ്പണി മൂസാനബിയുടെ ഉമ്മയെ പരിഭ്രാന്തയാക്കി. അതിനാലവര്‍ മൂന്നുമാസം കുട്ടിയെ മുലയൂട്ടിയ ശേഷം കുട്ടിയെ കുട്ടപോലുള്ള പെട്ടിയിലാക്കി നദിയില്‍ കൊണ്ടുപോയിട്ടു. അതിലൂടെ അവര്‍ അല്ലാഹു നല്‍കിയ നിര്‍ദ്ദേശം നടപ്പാക്കുകയായിരുന്നു. അങ്ങനെ പെട്ടി നദിയിലൂടെ ഒഴുകിനടന്നു. ഫറവോന്റെ കൊട്ടാരത്തിനടുത്തെത്തിയപ്പോള്‍ രാജാവിന്റെ ആള്‍ക്കാര്‍ അത് പൊക്കിയെടുത്തു. അവരത് രാജാവിന്റെയും രാജ്ഞിയുടെയും മുമ്പില്‍ സമര്‍പ്പിച്ചു. അവരിരുവരും അവനെ പുത്രനായി സ്വീകരിച്ച് അവന്റെ സംരക്ഷണം ഏറ്റെടുത്തു. ഫറോവോന്റെ പത്‌നിയാണ് ഇതിന് മുന്‍കൈയെടുത്തത്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: 'അങ്ങനെ ഫറവോന്റെ ആള്‍ക്കാര്‍ ആ കുട്ടിയെ കണ്ടെടുത്തു; അവസാനം അവന്‍ അവരുടെ ശത്രുവും ദുഃഖ കാരണവുമാകാന്‍. ഫറവോനും ഹാമാനും അവരുടെ പട്ടാളക്കാരും തീര്‍ത്തും വഴികേടിലായിരുന്നു, തീര്‍ച്ച.'' 'ഫറോവോന്റെ പത്‌നി പറഞ്ഞു: എന്റെയും നിങ്ങളുടെയും കണ്ണിന് കുളിര്‍മയാണിവന്‍. അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്. നമുക്ക് ഇവന്‍ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനാക്കാമല്ലോ. അവര്‍ ആ കുട്ടിയുടെ നിജസ്ഥിതി അറിഞ്ഞിരുന്നില്ല' (28:8,9). കുട്ടിയെ നദിയിലൊഴുക്കിയ മാതാവ് അവന് വല്ലതും സംഭവിക്കുമോയെന്ന ആശങ്കയിലായിരുന്നു. അതിനാല്‍ മകളെ ആ പേടകം നിരീക്ഷിക്കാന്‍ നിയോഗിച്ചു. കുട്ടിയെ നിരിക്ഷിക്കുകയാണെന്ന കാര്യം ശത്രുക്കളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇസ്രായേലീ വിശ്വാസമനുസരിച്ച് അക്കാലത്ത് മൂസയുടെ സഹോദരിയുടെ വയസ്സ് പതിനൊന്നിന്നും പന്ത്രണ്ടിനുമിടയിലായിരുന്നു. വളരെ സമര്‍ഥയായിരുന്ന അവള്‍ തന്റെ കൊച്ചനിയന്‍ രാജകൊട്ടാരത്തിലെത്തിയെന്ന് ഉറപ്പാകുംവരെ അവനെ പിന്തുടര്‍ന്നു. രാജ്ഞി കുഞ്ഞിന് മുലകൊടുക്കാന്‍ പല സ്ത്രീകളെയും വിളിച്ചുവരുത്തി. എങ്കിലും അവരുടെയൊന്നും മുലകുടിക്കാന്‍ കുഞ്ഞ് സന്നദ്ധനായില്ല. ഇക്കാര്യം അന്വേഷിച്ചറിഞ്ഞ മൂസാനബിയുടെ സഹോദരി അവിടെ കടന്നുചെന്നു. മുലയൂട്ടാന്‍ അനുയോജ്യയായ ഒരാളെ സംബന്ധിച്ച് അവരുമായി സംസാരിച്ചു. അത്യധികം സംതൃപ്തയായ രാജ്ഞിയും അവരുടെ ഭര്‍ത്താവും കുഞ്ഞിനെ മുലയൂട്ടാന്‍ അവര്‍ നിര്‍ദ്ദേശിച്ച ആ സ്ത്രീയെ തന്നെ ഏല്‍പ്പിച്ചു. അത് മൂസാനബിയുടെ മാതാവല്ലാതെ മറ്റാരുമായിരുന്നില്ല. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: 'മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തുമായിരുന്നു. അവള്‍ സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്. 'അവള്‍ ആ കുട്ടിയുടെ സഹോദരിയോട് പറഞ്ഞു: 'നീ അവന്റെ പിറകെ പോയി അന്വേഷിച്ചുനോക്കുക. അങ്ങനെ അവള്‍ അവനെ അകലെ നിന്നു വീക്ഷിച്ചു. അതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല.' 'ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസയുടെ സഹോദരി പറഞ്ഞു: 'നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരിയെ പരിചയപ്പടുത്തിത്തരട്ടെയോ? നിങ്ങള്‍ക്കുവേണ്ടി അവര്‍ ആ കുട്ടിയെ നന്നായി സംരക്ഷിച്ചുകൊള്ളും. അവര്‍ കുട്ടിയോട് ഗുണാകാംക്ഷ പുലര്‍ത്തുകയും ചെയ്യും.'' 'ഇങ്ങനെ നാം മൂസയെ അവന്റെ മാതാവിന് തിരിച്ചേല്‍പ്പിച്ചു. അവളുടെ കണ്ണ് കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവരറിയാനും'' (28:10-13). ഇങ്ങനെ അല്ലാഹുവിന്റെ സന്ദേശം നേര്‍ക്കുനേരെ ഏറ്റുവാങ്ങാനും അതു നടപ്പാക്കാനും അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനം സ്വീകരിക്കാനും അതിന്റെ പ്രയോഗവല്‍ക്കരണം അനുഭവിച്ചറിയാനും സൗഭാഗ്യം ലഭിച്ച ഈജിപ്ഷ്യന്‍ വനിതയാണ് മൂസാനബിയുടെ മാതാവ്.
ഒരുമിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തിയിരുന്ന പകലുകളും രാത്രികളുമായിരുന്നു പെട്ടെന്നോര്‍മ്മ വന്നത്‌. കൂട്ടായ്‌മയുടെ കാലങ്ങള്‍, പിറ്റേദിവസം കാണാന്‍ വേണ്ടിമാത്രം പിരിഞ്ഞിരുന്ന സായാഹ്നങ്ങള്‍.... അങ്ങനെ റിനൈസന്‍സ്‌ സമ്മാനിച്ച നിമിഷങ്ങളില്‍ ഏറെ വൈകാരികമായ ധാരാളം കാര്യങ്ങളുണ്ട്‌. പക്ഷേ ഈ കുറിപ്പ്‌ പറയുന്നത്‌ ജീവിതക്കഥയില്‍ ഏഴുതിച്ചേര്‍ക്കാന്‍ ഏറെ വൈകിയ ഒരു കഥാപാത്രത്തെക്കുറിച്ചാണ്‌, ഒരു അധ്യാപകനെക്കുറിച്ചാണ്‌. ഗുരു, അധ്യാപകന്‍ എന്ന വാക്കുകളുടെ അര്‍ഥവും വ്യാപ്‌തിയും ഇത്രത്തോളം ആഴത്തില്‍ മനസിലാക്കിയ മറ്റൊരാളുണ്ടാകില്ല, പ്രാവര്‍ത്തികമാക്കിയവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും അഞ്ചക്കത്തിനപ്പുറം കടക്കുന്ന ശമ്പളത്തില്‍ കൊരുത്ത്‌ അധ്യാപകന്‍ എന്ന മുഖം മൂടിയണിയുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്‌. പാകമാകാത്ത ആശയങ്ങളുടെയും മോഹങ്ങളുടെയുമൊക്കെ ഭാരവുമായിട്ടാണ്‌ കാലടി ശ്രീശങ്കരാ കോളേജില്‍ ബിരുദാനന്തരബിരുദ പഠനത്തിനു ചേരുന്നത്‌. ബിരുദാനന്തരം എന്തു സംഭവിക്കുമെന്നറിയാത്ത കാലത്ത്‌ അതിനപ്പുറം ഒരു ബിരുദം നേടുക എന്നതൊരു അതിമോഹമായി തോന്നിയിരുന്ന കാലം. പിന്നെ സെമസ്റ്റര്‍, പ്രോജക്‌റ്റ്‌, ഇന്റേണല്‍ മാര്‍ക്ക്‌.....ഇത്യാദി പതിവു ഭീഷണികളും. നീ പേടിക്കണ്ടടാ, നിനക്ക പറ്റിയൊരാള്‌ ഇവിടേണ്ട്‌, എന്നു പറഞ്ഞതൊരു ചാലക്കുടിക്കാരന്‍ ചങ്ങായി. നേരെ പോയതൊരു 1855 യൂനോ കാറിന്റെ അടുത്തേക്ക്‌. കഥാപാത്രത്തെ പരിചയപ്പെടുത്തി. ഇംഗ്ലിഷ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനാണ്‌. പരിചയപ്പെടല്‍ മലയാളത്തില്‍ ആയപ്പോള്‍ത്തന്നെ ഒരു ആശ്വാസം തോന്നി. പിന്നെ കുറെനാളത്തേക്ക്‌ കണ്ടതേയില്ല. അദ്ദേഹം ക്ലാസില്‍ എത്തിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. ഞാനെത്തിയ ചുരുക്കം ചില ക്ലാസുകള്‍ അദ്ദേഹത്തിന്റെ ആയിരുന്നുമില്ല. പിന്നീട്‌ ക്ലാസില്‍വച്ചു കണ്ടുമുട്ടിയപ്പോള്‍, പോയ ദിവസങ്ങളിലെ അസാന്നിധ്യത്തെക്കുറിച്ചദ്ദേഹം ചോദിച്ചു. ഞാനെന്തോ നുണയും പറഞ്ഞു. ഇംഗ്ലീഷ്‌ ബിരുദാനന്തര ബിരുദം എന്നാല്‍ ഷേക്‌സ്‌പിയറിന്റെ പടം വരച്ച്‌ ഭാഗങ്ങള്‍ അടയാളപ്പെടുത്തലല്ല എന്ന്‌ അതിനോടകം തിരിച്ചറിഞ്ഞിരുന്നു. കെട്ടു നിറച്ച്‌ ഇറങ്ങിക്കഴിഞ്ഞു, ശബരിമലയില്‍ എത്തണമെങ്കില്‍ കരിമല കയറിയേ പറ്റൂ എന്ന അവസ്ഥയിലായി. അങ്ങനെ ആംഗലേയ പഠനത്തിന്റെ കരിമല കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു തൃശൂരിലെ സിനിമാപ്പൂരത്തിനു കൊടി കയറുന്നത്‌. പഠനത്തിന്റെ ഭാഗമായുള്ള ഫിലിം സ്റ്റഡീസിന്റെ ചുമതല ഇദ്ദേഹത്തിനായതു കൊണ്ടു തന്നെ, ഫിലിം ഫെസ്റ്റിവലിനു ക്ലാസിലെ പതിനെട്ടു പേരെയും കൊണ്ടു പോകാം എന്ന നിര്‍ദ്ദേശം വച്ചു. ഓണക്കാലത്തു തന്നെയാണ്‌ തൃശൂരിലെ സിനിമാക്കാലം. എല്ലാവരും വരാം എന്നു സമ്മതിച്ചെങ്കിലും, അവധി എത്തിയതോടെ ഫെസ്റ്റിവലിനു പോകാന്‍ സന്നദ്ധനായതു ഞാന്‍ മാത്രമായി. '' ആരുമില്ലെങ്കില്‍പ്പിന്നെ നീ വരണ്ട '' '' ഞാന്‍ വരണുണ്ട്‌ '' '' അതുകൊണ്ടല്ല, നീ ഒറ്റയ്‌ക്കാകും, ഈ കോളേജീന്ന്‌ കൂടെ വരുന്ന്‌ത ബിഎയ്‌ക്കു പഠിക്കുന്ന പിള്ളേരാണ്‌, അപ്പോ ആരും കൂട്ടില്ലാതെയാകും നിനക്ക്‌ '' പക്ഷേ തൃശൂരും സിനിമയുമൊക്കെ മനസില്‍ കയറിയതു കൊണ്ടുതന്നെ പിന്തിരിഞ്ഞില്ല. പി്‌ന്നീട്‌ തോന്നിയിട്ടുണ്ട്‌, ആ സിനിമയും സിനിമാക്കാലവുമൊക്കെ ഇല്ലായിരുന്നെങ്കില്‍ സൗഹൃദങ്ങള്‍ അത്ര തീവ്രമാകുമായിരുന്നില്ല. ഏഴും ദിവസം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം. മൂപ്പെത്താത്ത ആശയങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ ഉത്തരത്തിന്റെ സുരക്ഷിതത്വത്തില്‍ കൊണ്ടു ചെന്നെത്തിച്ച രാത്രികള്‍, പാട്ടുകള്‍, അബദ്ധങ്ങള്‍, ആ വീടിനു മുന്നില്‍ ഞങ്ങളിട്ട പൂക്കളങ്ങള്‍.........ഒടുവില്‍ അവസാനദിവസം തിരികെ വീട്ടിലേക്കു പോരുമ്പോള്‍, തൊണ്ടയിലൊരു മുഴയായി വേദന തങ്ങി നിന്നിരുന്നു. പഠനം കഴിഞ്ഞു. ജീവിതം തുടങ്ങി. ഒരിക്കല്‍ അദ്ദേഹത്തിന്റെ അച്ഛനു സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍, തിരുവനന്തപുരത്തെ ആശുപത്രിയുടെ പുറത്തുനിന്ന്‌ കുറെനേരം സംസാരിച്ചു. അച്ഛനെ കണ്ടു മടങ്ങുമ്പോള്‍ ചോദിച്ചു, നമ്മള്‍ എവിടെയൊക്കെവച്ചാ കണ്ടുമുട്ടുന്നത്‌, അല്ലേ ?. പിന്നീടാ ആ അച്ഛന്‍ ജീവിതമൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കാണാന്‍ പോയില്ല. ഒരു സന്ദേശം അയച്ചു, ഒന്നും പറയാനില്ല. അങ്ങനെയൊര അവസ്ഥയില്‍ കാണാന്‍ തോന്നുന്നുമില്ല... താങ്ക്‌്‌ യൂ... അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നെ ഞ്‌ങ്ങളുടെയൊരു കൂടപ്പിറപ്പ്‌, അദ്ദേഹത്തിന്റെ ശിഷ്യന്‍ ജീവിതവേഷം അഴിച്ചുവച്ച്‌, ഒരു വിഷുദിനത്തില്‍ മടങ്ങിയപ്പോള്‍, റോഡരികിലെ മാഞ്ചുവട്ടില്‍ കരഞ്ഞു തളര്‍ന്ന അദ്ദേഹത്തിനരികില്‍ ആശ്വസിപ്പിക്കാനാകാതെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. ജീവിതം നമുക്ക്‌ ചിലരെ സമ്മാനിക്കും, ചിലര്‍ നമുക്ക്‌ ജീവിതം സമ്മാനിക്കും.... നിര്‍ണായകമായ പല ഘട്ടങ്ങളിലും പലപ്പോഴും അദ്ദേഹം പകര്‍ന്ന വാക്കുകള്‍ ആ രണ്ടാമത്തെ വരിയോടാണ്‌, അതിന്റെ ആഴത്തിലുള്ള അര്‍ഥത്തിനോടാണ്‌ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക. ഇന്നും ഏതു പാതിരാത്രിയിലും വിളിക്കാന്‍ അങ്ങനെയൊരു സാന്നിധ്യം ഉണ്ടെന്നതു വല്ലാത്ത ആശ്വാസമാണ്‌. ഒന്നും പറയാതെ വെറുതെ സംസാരിച്ചു വയ്‌ക്കാന്‍. അദ്ദേഹമറിയാതെ പകരുന്ന ആശ്വാസം നേടാന്‍. അതങ്ങനെ തുടരുകയാണ്‌. ഇപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടുന്നു, വീണ്ടും വീണ്ടും കാണാന്‍ മാത്രമായി പിരിയുന്നു. ജീവിതപ്രാരാബ്ധങ്ങളുടെ ഭാരം തൂങ്ങിയ മുഖത്തിനു പുറത്ത്‌ മൂടിയിട്ടാലും പറയാതെ അതു തിരിച്ചറിയുന്ന സാന്നിധ്യം. അകല്‍ച്ച നിറയുന്ന സാര്‍ എന്ന പതിവുസംബോധന പലപ്പോഴും പുറത്തു വരുമ്പോള്‍ മനസില്‍ ഒരു മൂത്തചേട്ടനു തുല്യമായ സ്ഥാനം കൊടുത്തിരുന്നു അദ്ദേഹത്തിന്‌. എഴുതാന്‍ ഇനിയും ഏറെയുണ്ട്‌. എങ്കിലും നിര്‍ത്തുന്നു. ഏറെ വ്യക്തിപരമായ കുറിപ്പാണിത്‌. അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തില്‍ അനുഭവഭേദ്യമായവര്‍ക്കും അതങ്ങനെ തോന്നാം. കാരണം ഈ കുറിപ്പിലെ കഥാപാത്രത്തിനു ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍, അതു തികച്ചും യാദൃച്ഛികമല്ല. ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്‌... Posted by അനൂപ്‌ മോഹന്‍ at 8:27 AM 3 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Saturday, June 22, 2013 ജീവിതപ്പാളത്തിലെ അജ്ഞാതദേഹം ജീവിതത്തിന്റെ ഇടവഴി തിരിഞ്ഞു മുമ്പില്‍ വന്നുപെടുന്നവര്‍ ആരൊക്കയെന്നു ഊഹിക്കാന്‍ പോലും കഴിയില്ല. പ്രത്യേകിച്ചും തീവണ്ടിയാത്രകളില്‍. അപരിചിതരായി വന്നു പരിചിതത്വത്തിന്റെ ഊഷ്‌മളതകള്‍ സമ്മാനിച്ചു മടങ്ങുന്നവര്‍ എത്രയോ പേര്‍. ഒരിക്കല്‍ മഴയൊഴിഞ്ഞ മഴക്കാലദിവസത്തില്‍ ആളൊഴിഞ്ഞ കംപാര്‍ട്ട്‌മെന്റില്‍ അപരിചിതനായി വന്നയാള്‍. ഇന്നത്തെ കേരളയുടെ ഭാഗ്യം നീട്ടിയപ്പോള്‍ ആദ്യം വേണ്ടെന്നു പറഞ്ഞു. അടുത്ത ഭാഗ്യവാനെ കണ്ടെത്താന്‍ മടങ്ങുമെന്നു കരുതിയെങ്കിലും അയാള്‍ ശൂന്യമായിക്കിടന്ന സീറ്റിലേക്കിരുന്നു. എവിടെപ്പോകുന്നു എന്ന ചോദ്യം അയാളെറിഞ്ഞപ്പോള്‍ ലോട്ടറി വാങ്ങിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി എന്നേ കരുതിയുള്ളൂ. മറുപടി പറഞ്ഞു, ഒരു മരണം, ആ വീട്‌ വരെ പോകണം..മരണങ്ങള്‍ക്കു പോകണം. വിയോഗമാണ്‌. അസാന്നിധ്യം സംഭവിക്കുമ്പോള്‍ നമ്മുടെ സാന്നിധ്യം പകരുന്ന ആശ്വാസത്തെക്കുറിച്ചൊന്നും പറയാന്‍ അയാള്‍ക്കറിയില്ല. എങ്കിലും അതാവര്‍ത്തിച്ചു. വിവാഹത്തിനു പോയില്ലെങ്കിലും കുഴപ്പമില്ല, മരണത്തിനു പോകണം. പിന്നെ പരിചയത്തിന്റെ നൂലിഴകളില്‍ പിടിച്ചൊരു ജീവിതകഥയുടെ മുറ്റത്തേക്കിറങ്ങുകയായിരുന്നു. രവി. ഓര്‍മ്മയില്‍ അദ്ദേഹത്തിന്‌ ആ പേരാണ്‌. ഇരുമ്പുപാളങ്ങള്‍ക്കു മുമ്പില്‍, ജീവിതത്തിന്റെ ഭാരങ്ങള്‍ പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍ ഒടുക്കിയവരുടെ മൃതദേഹങ്ങള്‍ മാറ്റലായിരുന്നു രവിച്ചേട്ടന്റെ ജോലി. മൂക്കറ്റം മദ്യപിച്ച്‌, അബോധാവസ്ഥയുടെയും ബോധത്തിന്റെയും അതിര്‍വരമ്പുകളില്‍ നിന്ന്‌ അജ്ഞാതരായ, വികൃതമായ ശവശരീരങ്ങള്‍ നീക്കിയയാള്‍. ഒരുകാലത്ത്‌ എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള പ്രദേശത്ത്‌ തീവണ്ടി തട്ടിയുള്ള മരണം സംഭവിക്കുമ്പോള്‍, അന്വേഷണം അവസാനിക്കുന്നതു രവിച്ചേട്ടനിലായിരുന്നു. ചീഞ്ഞളിഞ്ഞ, തിരിച്ചറിയാനാകാത്ത നിര്‍ജ്ജീവശരീരങ്ങളുടെ അന്ത്യയാത്രയ്‌ക്ക്‌ ഇദ്ദേഹം വേണമായിരുന്നു. മരണമെടുത്ത ദേഹത്തെ അന്വേഷിച്ചുവരുന്നവര്‍ ഉണ്ടാകും, ആരുമില്ലാത്തവരെ പാളങ്ങള്‍ക്കരികില്‍ത്തന്നെ കുഴിവെട്ടി മൂടും. മൃതശരീരങ്ങളുടെ പോക്കറ്റിലെ അവസാന തുട്ടും എടുത്തുതരാന്‍ ആവസ്യപ്പെടുന്ന പൊലീസുകാര്‍, പിറവം ഭാഗത്തു മരണപ്പെട്ട ഒരു വൃദ്ധയുടെ ചെവിയിലെ കമ്മല്‍ ഊരാന്‍ ആവശ്യപ്പെട്ടയാള്‍...............അങ്ങനെ ഇനിയും ജീവിതം ശേഷിക്കുന്നവരുടെ ആര്‍ത്തിമൂത്ത എത്രയെത്ര പരാക്രമങ്ങള്‍. മരണത്തിന്റെ ദുര്‍ഗന്ധം മടുത്തു തുടങ്ങിയപ്പോള്‍ രവിച്ചേട്ടന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ അന്വേഷണങ്ങള്‍ വന്നു. പാളങ്ങള്‍ക്കരികില്‍ അജ്ഞാതരായ മൃതദേഹങ്ങള്‍ രവിച്ചേട്ടനെ കാത്തുകിടുന്നു, പരിവഭവങ്ങളില്ലാതെ.. ആ അനുഭവങ്ങള്‍ക്ക്‌ മദ്യത്തിന്റെ നേര്‍ത്ത ഗന്ധമുണ്ടായിരുന്നു. വയലാര്‍ എത്തി. എറണാകുളത്തേക്ക്‌ പോകുന്ന തീവണ്ടി പിടിക്കാന്‍ ഇവിടെ ഇറങ്ങണം. വെറുതെ വാതില്‍ക്കലേക്ക്‌ ചെന്നു. സ്വന്തം ജീവിതകഥ പറഞ്ഞ്‌, അനുഭവങ്ങള്‍ പകര്‍ന്ന്‌ മടങ്ങുമ്പോള്‍ വെറുതെ ഫോണ്‍നമ്പര്‍ ചോദിച്ചു, ഫോണില്ലെന്നു മറുപടി. എവിടെക്കാണും എന്നു ചോദിച്ചു, എന്തിനിനി കാണണം എന്നു മറുചോദ്യം. ഒടുവില്‍ വയലാര്‍ റെയ്‌ല്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്കിറങ്ങി കൈവീശി കാണിച്ചു മടങ്ങി. പിന്നീടൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തയാളുടെ ചിത്രം പകര്‍ത്തി, ഒരിക്കല്‍ക്കൂടി. അപ്പോഴേക്കും പാളങ്ങളില്‍ക്കൂടി പാഞ്ഞുതുടങ്ങിയിരുന്നു. ജീവിതത്തീവണ്ടിയിലെ വെറുമൊരു യാ്‌ത്രക്കാരന്‍ മാത്രമായി ഞാനും
E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration... അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ അസോസിയേഷൻ -FEDERATION OF I.T. EMPLOYEES (FITE) രൂപീകരിച്ചു E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration... അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ അസോസിയേഷൻ -FEDERATION OF I.T. EMPLOYEES (FITE) രൂപീകരിച്ചു E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration...
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : മോഡി സര്‍ക്കാറിന്‍റെ ജനാധിപത്യ ഉത്തരവിനെതിരെ ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ബി അനൂപ്‌ ഉദ്ഘാടനം ചെയ്തു. കെ വി വിവിദ്, വി അനൂപ്‌, കെ എല്‍ മഹേഷ്‌ എന്നിവര്‍ സംസാരിച്ചു. കറുകമാട് : ഡി വൈ എഫ് ഐ കറുകമാട് യൂണിറ്റ് പ്രതിഷേധ സായാഹ്നവും ബീഫ് ഫെസറ്റ് സങ്കടിപിച്ചു. ഡി വൈ എഫ് ഐ മേഖല ട്രെഷറർ ഹസീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷിജിത്ത്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഇ സി അര്‍ജുനന്‍, അഫ്സൽ. അനസ്, അജ്മല്‍, നിദീഷ് എന്നിവർ സംസാരിച്ചു. [/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/05/dyfi-harukamadu.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ന്യൂദല്‍ഹി: മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 2020ലെ ഇന്ത്യാ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് ഏകദേശം 38 ലക്ഷം രൂപയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷനെ അറിയിച്ചു. 36 മണിക്കൂര്‍ നീണ്ട ട്രംപിന്റെ സന്ദര്‍ശനത്തിന് താമസം, ഭക്ഷണം, ലോജിസ്റ്റിക്‌സ് തുടങ്ങിയവയ്ക്കായാണ് 38 ലക്ഷം രൂപ ചെലവഴിച്ചത്. മിഷാല്‍ ബത്തേന എന്നയാള്‍ നല്‍കിയ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണക്ക് വെളിപ്പെടുത്തിയത്. യു.എസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലേക്കുള്ള ട്രംപിന്റെ ആദ്യ സന്ദര്‍ശനമായിരുന്നു 2020 ഫെബ്രുവരിയില്‍ നടന്നത്. സന്ദര്‍ശനവേളയില്‍, ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക, മരുമകന്‍ ജാറെദ് കുഷ്നര്‍, നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു. 2020 ഫെബ്രുവരി 24, 25 തീയതികളില്‍ അഹമ്മദാബാദ്, ആഗ്ര, ദല്‍ഹി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. Also Read Also Read വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍, ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത ഫെബ്രുവരി 24ന് അഹമ്മദാബാദില്‍ മൂന്ന് മണിക്കൂര്‍ ചെലവഴിച്ച ട്രംപ്, 22 കിലോമീറ്റര്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് സബര്‍മതി ആശ്രമത്തില്‍ എത്തി മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിച്ചു. അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ (ഇന്നത്തെ നരേന്ദ്ര മോദി സ്‌റ്റേഡിയം) ‘നമസ്തേ ട്രംപ്’ എന്ന മെഗാ സമ്മേളനത്തെയും ട്രംപ് അഭിസംബോധന ചെയ്തു. അന്നേ ദിവസം താജ്മഹല്‍ സന്ദര്‍ശിക്കാനായി ആഗ്രയിലെത്തി. ഫെബ്രുവരി 25ന് ഡല്‍ഹി സന്ദര്‍ശിച്ച ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. Also Read Also Read ‘വണ്‍ നേഷന്‍ വണ്‍ ചാര്‍ജര്‍’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വന്ന സംഘത്തില്‍ അന്നത്തെ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, ഊര്‍ജ സെക്രട്ടറി ഡാനി ബ്രൌലെറ്റ്, ആക്ടിംഗ് വൈറ്റ് ഹൗസ് ചീഫ് സ്റ്റാഫ് മിക്ക് മുല്‍വാനി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. അതേസമയം, ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ചേരിപ്രദേശങ്ങള്‍ മതില്‍കെട്ടി മറച്ചുവെച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയതുമായി ബന്ധപ്പെട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ചേരിപ്രദേശങ്ങള്‍ മറക്കാനായിരുന്നു ഈ നീക്കം. Also Read Also Read യുവജനങ്ങളില്‍ മദ്യപാനാസക്തി വര്‍ധിപ്പിക്കാനുള്ള മത്സരവുമായി ജപ്പാന്‍ Content Highlight: Expenditure of Rupees 38 lakh incurred on Former US President Donald trump maiden India visit
ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ - Crickerala crickerala - Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam Home Indian Cricket Team ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ Indian Cricket Team By Crickerala Staff On Apr 11, 2022 ( Picture Source : IPL / BCCI ) Share ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ റിട്ടയേർഡ് ഔട്ടായ തീരുമാനത്തോട് പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ 19 ആം ഓവറിലാണ് റിട്ടയേർഡ് ഔട്ടായി അശ്വിൻ ബാറ്റിങ് മതിയാക്കി പുറത്തുപോയത് ഐ പി എൽ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാൻ റിട്ടയേർഡ് ഔട്ടായി പുറത്തുപോകുന്നത്. ” അത് ആ നിമിഷത്തിൽ സംഭവിച്ച ഒരു കാര്യമായിരുന്നു. ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് നമ്മൾ പലപ്പോഴും മറക്കുന്നു. കളിയുടെ പ്രധാന വശമാണെങ്കിലും നമ്മളത് പലപ്പോഴും പരിഗണിക്കുന്നില്ല. നമുക്കെല്ലാവർക്കും അറിയാവുന്നതിനേക്കാൾ ടീം ഗെയിമാണ് ടി20 ക്രിക്കറ്റ്. ” അശ്വിൻ പറഞ്ഞു. ” ടി20 ക്രിക്കറ്റ് ഏകദേശം ഫുട്ബോൾ പോലെയാണ്, ഗോൾ സ്കോറർമാർ നിങ്ങളുടെ ഓപ്പണിങ് ബാറ്റർ അല്ലെങ്കിൽ വിക്കറ്റ് ടേക്കർമാരെ പോലെയാണ്. ചെയ്യേണ്ടത് ചെയ്യാൻ തയ്യാറാണെങ്കിൽ മാത്രമേ അവർക്ക് മൂല്യമുള്ളൂ. ” രവിചന്ദ്രൻ അശ്വിൻ കൂട്ടിച്ചേർത്തു. മാരിൽബോൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ( എം സി സി ) നിയമപ്രകാരം ഇന്നിങ്സിലെ ഏതൊരു ഘട്ടത്തിലും ബാറ്റർക്ക് റിട്ടയർ ചെയ്യാനും പവലിയനിലേക്ക് മടങ്ങുകയും ചെയ്യാം. എന്നാൽ റിട്ടയർ ചെയ്യുന്നതിനുള്ള കാരണം പരിക്കോ മറ്റു അസുഖങ്ങളോ അല്ലെങ്കിൽ ബാറ്റ്സ്മാൻ പുറത്തായതായി കണക്കാക്കും. തന്ത്രപരമായി ഇതാദ്യമായാണ് ഐ പി എല്ലിൽ ഒരു ബാറ്റ്സ്മാൻ റിട്ടയേർഡ് ഔട്ടാകുന്നത്. പരാഗിനെ പുറത്താക്കുവാൻ അശ്വിൻ റിട്ടയേർഡ് ഔട്ടായത് ടീമിൻ്റെ തീരുമാനപ്രകാരമായിരുന്നുവെന്ന് മത്സരശേഷം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞിരുന്നു.
m (Protected "പ്രധാന താള്‍": Excessive spamming ([edit=sysop] (indefinite) [move=sysop] (indefinite))) Newer edit → (No difference) Revision as of 13:26, 25 November 2010 സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം. പങ്ക് ചേരുക "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. സാവന്നയിലെ പ്രൊജക്റ്റ് താള്‍ പ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ ഒരുമിച്ചു് വായിയ്ക്കാവുന്ന പ്ലാനറ്റ് ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project / ഐ.ആര്‍.സി. വെബ്‌ വഴി സോഴ്സ് കോഡ് മെയിലിങ്ങ് ലിസ്റ്റ് ട്വിറ്ററില്‍ ഐഡന്റിക്കയില്‍ സംരംഭങ്ങള്‍ കെ.ഡി.ഇ. മലയാളം കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഗ്നോം മലയാളം ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഡെബിയന്‍ മലയാളം ഡെബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഗ്നു താളുകള്‍ ഗ്നു ലേഖനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഫെഡോറ മലയാളം ഫെഡോറ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഫയര്‍ഫോക്സ് മലയാളം ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഓപ്പണ്‍ഓഫീസ് മലയാളം ഓപ്പണ്‍ഓഫീസ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഉപകരണങ്ങള്‍ പയ്യന്‍സും ചാത്തന്‍സും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യന്‍സ്. പയ്യന്‍സിനുള്ള സമ്പര്‍ക്കമുഖമാണ് ചാത്തന്‍സ് അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെല്‍, ഹണ്‍സ്പെല്‍ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെല്‍ചെക്കര്‍ നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിര്‍മ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു ഫിക്സ്.എം.എല്‍.: യൂണീകോഡ് 5.1 രീതിയിലുള്ള മലയാളം അക്ഷര എന്‍കോഡിങ്ങുകളെ യൂണീകോഡ് 5.0 രീതിയിലേയ്ക്ക് മാറ്റി പ്രദര്‍ശിപ്പിക്കാനുള്ള ഫയര്‍ഫോക്സ് ആഡോണ്‍ മലയാളം കാപ്ച: പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനം കൂടുതല്‍: അക്ഷരവിഭജകന്‍ ഫോര്‍ച്യൂണ്‍ മലയാളം ഹൈഫെനേഷന്‍ പരല്‍പ്പേര് ധ്വനി ശാരിക ഫോണ്ടുകള്‍ രചന . മീര . രഘു . സുറുമ . അഞ്ജലി . ദ്യുതി . ഫോണ്ടുകള്‍ സ്ഥാപിക്കല്‍ . സഹായം >>> മലയാളനിവേശനം ഇന്‍സ്ക്രിപ്റ്റ് . സ്വനലേഖ . മൊഴി . ലളിത അറിയിപ്പുകള്‍ 2019 ഡിസംബര്‍ മാസം 14ആം തീയതി എറണാകുളത്തും 22ആം തീയതി തൃശ്ശൂരില്‍ വച്ചും ഒരു കെ.ഡി.ഇ. ട്രാണ്‍സ്ലത്തോണ്‍ നടത്തി. കൂടുതല്‍ വിവരങ്ങള്‍ 2018 ഏപ്രില്‍ മാസം മുതല്‍ SMC Monthly Reportകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2014 (GSoC 2014)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2014 താള്‍ കാണുക സ്പേസിന്റെ പത്താം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യദിന പരിപാടിയിലും എക്സിബിഷനും. 18-01-2014ന് തിരുവനന്തപുരത്ത് ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2013 താള്‍ കാണുക ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. കൂടുതല്‍ ഡെബിയന്റെ ഏഴാം പതിപ്പായ വീസിയുടെ റിലീസ് പാര്‍ട്ടി മേയ് 5നു്, തിരുവന്തപുരത്തെ SPACEല്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടന്നു. കൂടുതല്‍ ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ ഗ്നോം 3.4 റിലീസ് പാര്‍ട്ടി ഏപ്രില്‍ 7ന് MES എഞ്ചിനീയങ് കോളേജ്, കുറ്റിപ്പുറത്ത് നടന്നു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെ.ഡി.ഇ 4.7 ന്റെ പരിഭാഷ പുരോഗമിക്കുന്നു. താങ്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍ ഗ്നോം 3.0യുടെ ഔദ്യോഗിക പ്രകാശനം ഏപ്രില്‍ 6 ന് MES ലും വിദ്യ *യിലും കൂടുതല്‍ വിവരങ്ങള്‍ MES കോളേജും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[കൂടുതല്‍ വിവരങ്ങള്‍] വിദ്യാ അക്കാദമിയും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെയും തൃശ്ശൂര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ യൂസര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് തൃശ്ശൂരില്‍ നവംബര്‍ 29നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക. പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്‍സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍ കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ കല സ്ക്രീന്‍സേവര്‍ . ലോഗിന്‍ ജാലകം . പശ്ചാത്തലചിത്രങ്ങള്‍ സഹസംരംഭങ്ങള്‍ ശില്പ പ്രൊജക്ട് : സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഭാരതീയ ഭാഷാകമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ ഏകോപിപ്പിച്ചു് വിവിധ രീതികളില്‍ ഉപയോക്താക്കള്‍ക്കും സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും എത്തിക്കാനുള്ള സംരംഭം.