text
stringlengths
496
215k
സണ്ണിയുടെ കുണ്ണ തന്റെ പൂറിലേക്ക് കയറി ഇറങ്ങുന്നത് നോക്കി കിടക്കുന്നത് മകളല്ല മാറ്റാരോ ആണെന്ന ഭാവമായിരുന്നു അവൾക്ക്.. അതുകൊണ്ട് ഒരു ജാള്യതയും ഇല്ലാതെ സണ്ണിക്ക് ഊക്കാൻ പാകത്തിൽ അവൾ കുനിഞ്ഞു നിന്നു കൊടുത്തു… ഒരു ബുദ്ധിമുട്ടും ഇല്ലാതെ സണ്ണിയുടെ വലിയ കുണ്ണയെ ആലീസ് സ്വീകരിക്കുന്നത് അത്ഭുതത്തോടെയാണ് നിമ്മി നോക്കികിടന്നത്… അതേ പോസ്സിൽ തന്നെ നിർത്തി അഞ്ചു മിനിറ്റിൽ കൂടുതൽ അടിച്ച ശേഷമാണ് സണ്ണിക്ക് പോയത്… വികാര മൂർച്ചയിൽ സണ്ണി മുരളുന്നതും ആലീസ് അവന്റെ അരക്കെട്ടിലേക്ക് തന്റെ ചന്തി അമർത്തി കൊടുക്കുന്ന തും അതിശക്തമായ അഞ്ചാറ് അടികൾക്ക്‌ ശേഷം സണ്ണി നിഛലനാകുന്നതും കൗതുകത്തോടെ നോക്കി കിടന്നു നിമ്മി.. അതൊരു തുടക്കാമായിരുന്നു… അമ്മയും മകളുമെന്ന നിലയിൽ നിന്നും സണ്ണിയുടെ കിടപ്പറ പങ്കിടുന്ന കൂട്ടുകാരികൾ എന്ന നിലയിലേക്ക് ആലീസിനെയും നിമ്മിയെയും മാറ്റിയെടുത്തു സണ്ണി… മകളുടെ പൂറിലേക്ക് സണ്ണിയുടെ ശുക്ലം പോകാതിരിക്കാൻ ആലീസ് പ്രത്യേകം ശ്രദ്ധിച്ചു… നിമ്മിയെ ഊക്കുമ്പോൾ സണ്ണിയുടെ ശുക്ലം സ്വീകരിക്കാൻ പാകത്തിൽ തന്റെ പൂറ് വിടർത്തി കൊണ്ട് ആലീസ് അടുത്തു തന്നെ കിടക്കും… അവന് വരാൻ പോകുന്നു എന്ന് തോന്നിയാൽ സണ്ണിയുടെ രസചരട് പൊട്ടാതെ ആലീസ് തന്നെ കുണ്ണയെടുത്ത് തന്റെ പൂറിലൊ വായിലോ വെച്ച് അവന്റെ ശുക്ലം സ്വീകരിക്കും… ഏലപ്പറയിലെ അമ്മയും മകളും പരസ്പര സഹകരണത്തോടെ ഒരേ കിടപ്പുമുറിയിൽ സണ്ണിക്ക് സ്നേഹവും കാമവും പകർന്നു നൽകിയെങ്കിൽ പാലായിലെ അമ്മയും മകളും നേരെ വിപരീത ദിശയിലാണ് പൊയ്ക്കൊണ്ടിരുന്നത്… സൂസിയും സാലിയും ഏതാണ്ട് സണ്ണിയുടെ അടിമകൾ ആയി മാറിയിരുന്നു… അവന്റെ കുണ്ണക്കുവേണ്ടി ഒരു തരം മത്സരം മനസിലെങ്കിലും അവർ തമ്മിൽ നടന്നിരുന്നു… സൂസിയിൽ ഒരു തരം സബ്‌മിസ്സീവ് മനോഭാവം വളർന്നുകൊണ്ടിരുന്നു… Pages: 1 2 3 4 5 Guhankambikambi kathakalkambikadhakambikadhakalkambikathakambikathakalkambikuttanLohithanmalayalam kambikathakalഅമ്മലോഹിതൻ
പള്ളിക്കര: 83 വയസ്സുള്ള ദേവേട്ടനും പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ മറ്റ് അന്തേവാസികളും മനസില്‍ സൂക്ഷിക്കും ഈ ടൂറിസം ദിനം. ജീവിതത്തില്‍ എന്നോ നഷ്ടമായെന്ന് കരുതിയ സന്തോഷത്തിന്റെ നിമിഷങ്ങള്‍ അവര്‍ പള്ളിക്കരയിലെ ബീച്ചില്‍ വീണ്ടെടുത്തു. പള്ളിക്കര റെഡ് മൂണ്‍ ബീച്ചില്‍ ഒരു ദിവസം മുഴുവന്‍ ഇവര്‍ മതി മറന്ന് ആഘോഷമാക്കി. പാട്ടും കളികളുമായി കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഓരോ നിമിഷവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അനുഭവങ്ങളാണ് ആ ജീവിതങ്ങള്‍ക്ക് സമ്മാനിച്ചത്. ഇവിടുത്തെ 20 അന്തേവാസികളാണ് പള്ളിക്കര ബീച്ചിലെത്തിയത്. വൃദ്ധസദനത്തിലെ താമസക്കാരുടെ സുരക്ഷയില്‍ യാതൊരു വിധത്തിലുള്ള വീഴ്ചയും വരുത്താതെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബീച്ചില്‍ ഒരുക്കിയിരുന്നു. സര്‍ക്കാരിതര ഏജന്‍സി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെ ‘ലൈറ്റ് ഓഫ് ഹാപ്പിനസ്’ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്, റെഡ് മൂണ്‍ ബീച്ച് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി നടത്തിയത്. ജില്ലാ സാമൂഹിക ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എ. ബദറുല്‍ മുനീര്‍, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, കേരള കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം അസി.പ്രൊഫസര്‍ ഡോ.ലക്ഷ്മി, എം.എം. നൗഷാദ്, എ.ഷാഫി നെല്ലിക്കുന്ന്, അക്കര ഫൗണ്ടേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ സാജന്‍ ആന്റണി, മോഹന്‍ദാസ് വയലാംകുഴി, ഡോ. എം. കാര്‍ത്തിക, എ.വിപിന്‍ എന്നിവര്‍ സംബന്ധിച്ചു.
وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ ﴾٨٧﴿ തീര്‍ച്ചയായും മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ ശേഷം നാം ദൂതന്‍മാരെ തുടര്‍ച്ചയായി അയക്കുകയും ചെയ്തിരിക്കുന്നു. മര്‍യമിന്റെ മകന്‍ ഈസാക്ക് വ്യക്തമായ തെളിവുകള്‍ നാം നല്‍കുകയും ചെയ്തു. അദ്ദേഹത്തെ നാം പരിശുദ്ധാത്മാവിനാല്‍ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ നിങ്ങളുടെ ദേഹങ്ങള്‍ (അഥവാ മനസ്സുകള്‍) ഇഷ്ടപ്പെടാത്തതുമായി നിങ്ങള്‍ക്ക് വല്ല റസൂലും വരുമ്പോഴൊക്കെയും നിങ്ങള്‍ അഹംഭാവം നടിക്കുകയാണോ?! അങ്ങനെ, ഒരു കൂട്ടരെ നിങ്ങ ള്‍വ്യാജമാക്കി; ഒരു കൂട്ടരെ നിങ്ങള്‍കൊലപ്പെടുത്തുകയും ചെയ്യുന്നു! وَلَقَدْ തീര്‍ച്ചയായും ഉണ്ട് آتَيْنَا നാം നല്‍കുകയുണ്ടായി مُوسَى മൂസാക്ക് الْكِتَابَ (വേദ) ഗ്രന്ഥം وَقَفَّيْنَا നാം തുടര്‍ത്തുകയും ചെയ്തു مِن بَعْدِهِ അദ്ദേഹത്തിന് ശേഷം بِالرُّسُلِ ദൂതന്മാരെ وَآتَيْنَا നാം നല്‍കുകയും ചെയ്തു عِيسَى ഈസാക്ക് ابْنَ مَرْيَمَ മര്‍യമിന്റെ മകന്‍ الْبَيِّنَاتِ വ്യക്തമായ തെളിവുകള്‍ وَأَيَّدْنَاهُ അദ്ദേഹത്തെ നാം ബലപ്പെടുത്തുകയുംചെയ്തു بِرُوحِ الْقُدُسِ പരിശുദ്ധാത്മാവിനെക്കൊണ്ട് أَفَكُلَّمَا جَاءَكُمْ എപ്പോള്‍ (എന്നിട്ട്) നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയുമോ رَسُولٌ ഒരു ദൂതന്‍, വല്ല റസൂലും بِمَا യാതൊന്നുമായി لَا تَهْوَىٰ ഇഷ്ടപ്പെടുന്നില്ല أَنفُسُكُمُ നിങ്ങളുടെ ദേഹങ്ങള്‍, മനസ്സുകള്‍ اسْتَكْبَرْتُمْ നിങ്ങള്‍ അഹംഭാവം കാണിച്ചു(വോ) فَفَرِيقًا എന്നിട്ട് ഒരു വിഭാഗത്തെ كَذَّبْتُمْ നിങ്ങള്‍ കളവാക്കി وَفَرِيقًا ഒരു കൂട്ടരെ تَقْتُلُونَ നിങ്ങള്‍ വധിക്കുന്നു മൂസാ നബി (عليه السلام) മുതല്‍ ഈസാ നബി (عليه السلام) വരെയുള്ള എത്രയോ പ്രവാചകന്‍മാരുടെ പ്രബോധനങ്ങളെയും ശിക്ഷണങ്ങളെയും ധിക്കരിക്കുകയും, പല പ്രവാചകന്‍മാരെയും കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന പാരമ്പര്യമാണ് ഇസ്‌റാഈല്യരുടേത്. പ്രവാചകന്‍മാര്‍ കൊണ്ടുവരുന്ന സന്ദേശങ്ങള്‍ അവരുടെ ദേഹേച്ഛകള്‍ക്കും തന്നിഷ്ടത്തിനും അനുയോജ്യമല്ലായ്ക നിമിത്തം അവര്‍ ഗര്‍വ്വിഷ്ടരും അഹംഭാവികളുമായിത്തീര്‍ന്നതാണിതിന് കാരണമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അവര്‍ നബിമാരെ കൊലപ്പെടുത്തിയിരുന്നതിനെപ്പറ്റി 61-ാം വചനത്തിലും വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചിട്ടുണ്ട്. വ്യക്തിപരമായും, സാമൂഹ്യമായുമുള്ള നിയമനിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഒരു വേദഗ്രന്ഥമാണ് തൗറാത്ത്. അതിന്റെ സത്യതക്ക് തെളിവായിപല ദൃഷ്ടാന്തങ്ങളും അവര്‍ കണ്ടിട്ടുണ്ട്. പിന്നീട് വളരെയധികം പ്രവാചകന്‍മാര്‍ അവരില്‍ തുടരെത്തുടരെ വന്നുകൊണ്ടുമിരുന്നു. എല്ലാവരുടെയും ലക്ഷ്യം തൗറാത്തിന്റെ അദ്ധ്യാപനങ്ങളും സന്ദേശങ്ങളും നടപ്പില്‍ വരുത്തുകയും അതിലേക്ക് ക്ഷണിക്കുകയുമായിരുന്നു. സൂറഃ മാഇദഃയില്‍ അല്ലാഹു പറയുന്നു: إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ (സാരം: നാം തൗറാത്ത് അവതരിപ്പിച്ചു. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. യഹൂദരായുള്ളവര്‍ക്ക് വേണ്ടി ഇസ്‌ലാമിനെ അംഗീകരിച്ചവരായ നബിമാരും, റബ്ബാനീകളും -പുണ്യപുരുഷന്‍മാരും- പണ്ഡിതന്‍മാരും അതനുസരിച്ച് വിധിച്ചിരുന്നു’ (മാഇദഃ : 44) ഇസ്‌റാഈല്യരില്‍ അവസാനത്തെ റസൂലായ ഈസാ (عليه السلام) വന്നപ്പോള്‍, തൗറാത്തിലെ ചുരുക്കം ചില നടപടിക്രമങ്ങള്‍ ഭേദപ്പെടുത്തപ്പെട്ടുവെങ്കിലും മൊത്തത്തില്‍ തൗറാത്തിന്റെ നിയമസംഹിത തന്നെയാണ് അദ്ദേഹവും പിന്‍പറ്റിയിരുന്നത്. അദ്ദേഹത്തിന്റെ ദൗത്യകാലത്തുണ്ടായ ആ ഭേദഗതിയുടെ പേരില്‍ അദ്ദേഹം തൗറാത്തിനെ നിഷേധിക്കുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സത്യത സ്ഥാപിക്കുന്നതിന് വ്യക്തമായ പല തെളിവുകളും ദിവ്യദൃഷ്ടാന്തങ്ങളും അദ്ദേഹത്തിന് അല്ലാഹു നല്‍കി. (അദ്ദേഹത്തിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ആലുഇംറാനില്‍ പ്രസ്താവിക്കുന്നുണ്ട്). അതിനെത്തുടര്‍ന്ന് ഇസ്‌റാഈല്യരോട് അദ്ദേഹം പറഞ്ഞതായി അല്ലാഹു ഇപ്രകാരം ഉദ്ധരിക്കുന്നു: وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ (സാരം: എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യെപ്പടുത്തിക്കൊണ്ടും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങളെ നിങ്ങള്‍ക്ക് അനുവദനീയമാക്കുവാനുമാണ് ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും ദൃഷ്ടാന്തം കൊണ്ടുവരുകയും ചെയ്തിരിക്കുന്നു. (ആലുഇംറാന്‍ : 49,50 നോക്കുക) وَأَيَّدْنَاهُ بِرُوحِ الْقُدُسِ (അദ്ദേഹത്തെ നാം പരിശുദ്ധാത്മാവു കൊണ്ട് ബലപ്പെടുത്തി) എന്ന് പറഞ്ഞതിന് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ പറയപ്പെട്ടിട്ടു്. (1) ഇന്‍ജീലാകുന്ന വേദഗ്രന്ഥമാണ് പരിശുദ്ധാത്മാവ് അഥവാ റൂഹുല്‍ ക്വുദുസ് ഐഹികവും പാരത്രികവുമായ വിജയങ്ങളും, ആത്മീയ പരിശുദ്ധിയും കൈവരുത്തുന്നതാണല്ലോ ഇന്‍ജീല്‍ എന്നതാണ് ഇതിനുള്ള ന്യായം. (2) ഈസാ (عليه السلام) ന്റെ ആത്മാവാണുദ്ദേശ്യം. അദ്ദേഹം പിതാവില്ലാതെ ജനിച്ചതും, അദ്ദേഹത്തിന്റെ മാതാവില്‍ അല്ലാഹു അവന്റെ വക ജീവന്‍ ഊതിയിട്ടുണ്ടെന്ന് (21:91ല്‍) പറഞ്ഞിട്ടുള്ളതും മററുമാണിതിന് പറയുന്ന ന്യായം. (3) ജിബ്‌രീല്‍ (عليه السلام) എന്ന മലക്കാണ് പരിശുദ്ധാത്മാവു കൊണ്ട് വിവക്ഷ. ഇതാണ്ബലപ്പെട്ട അഭിപ്രായവും, ക്വുര്‍ആന്റെയും ഹദീഥിന്റെയും പിന്‍ബലമുള്ളതും. ക്വുര്‍ആനെപ്പറ്റി نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ (നിന്റെ റബ്ബിങ്കല്‍ നിന്ന് അതിനെ പരിശുദ്ധാത്മാവ് ഇറക്കിയിരിക്കുന്നു. (നഹ്ല്‍ :102) എന്ന് അല്ലാഹു പറയുന്നു. ഇത് ജിബ്‌രീല്‍ (عليه السلام) നെ ഉദ്ദേശിച്ചതാണെന്നുള്ളതില്‍ തര്‍ക്കമില്ല. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രസിദ്ധ കവിയായിരുന്ന ഹസ്സാനുബ്‌നുഥാബിത്ത് (حسان بن ثا بت – رض)നു വേണ്ടി ‘അല്ലാഹുവേ, അദ്ദേഹത്തെ റൂഹുല്‍ ക്വുദ്‌സിനെക്കൊണ്ട് ബലപ്പെടുത്തേണമേ!’ എന്ന് തിരുമേനി പ്രാര്‍ത്ഥിച്ചതായും, ‘ജിബ്‌രീല്‍ തന്നോട് കൂടെയുണ്ടായിരിക്കും എന്ന് തിരുമേനി അദ്ദേഹത്തോട് പറഞ്ഞതായും’ ഹദീഥില്‍ വന്നിരിക്കുന്നു (ബു. മു) പരിശുദ്ധാത്മാവിനെക്കൊണ്ട് അദ്ദേഹത്തെ ബലപ്പെടുത്തി എന്ന് പറഞ്ഞതിന്റെ താല്‍പര്യം, അദ്ദേഹത്തിന് ജിബ്‌രീല്‍ (عليه السلام) മുഖേന ലഭിച്ചിരുന്ന ആത്മീയ സഹായങ്ങളായിരിക്കുമെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. ഈസാ (عليه السلام) നോട് അല്ലാഹു പറയുന്നു: إِذْ أَيَّدتُّكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا (സാരം : തൊട്ടിലില്‍വെച്ചും, മദ്ധ്യവയസ്‌കനായിരുന്നപ്പോഴും ജനങ്ങളോട് നീ സംസാരിച്ചു കൊണ്ടിരിക്കെ നാം നിന്നെ പരിശുദ്ധാത്മാവിനെക്കൊണ്ട് ബലപ്പെടുത്തിയസന്ദര്‍ഭം…. (മാഇദഃ : 110) 2:88 وَقَالُوا۟ قُلُوبُنَا غُلْفٌۢ ۚ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلًا مَّا يُؤْمِنُونَ ﴾٨٨﴿ അവര്‍ പറയുന്നു: 'ഞങ്ങളുടെ ഹൃദയങ്ങള്‍ (ഉറയിട്ട്) മൂടപ്പെട്ടവയാണ്. (അതല്ല) പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കൂ. وَقَالُوا അവര്‍ പറഞ്ഞു, പറയുകയും ചെയ്യുന്നു قُلُوبُنَا ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ ഉറയിടപ്പെട്ടതാണ്, മൂടിക്കിടക്കുന്നവയാണ് بَل പക്ഷേ لَّعَنَهُمُ അവരെ ശപിച്ചിരിക്കുന്നു اللَّهُ അല്ലാഹു بِكُفْرِهِمْ അവരുടെ അവിശ്വാസം നിമിത്തം فَقَلِيلًا വളരെ കുറച്ച് (മാത്രം) مَّا يُؤْمِنُونَ അവര്‍ വിശ്വസിക്കും ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് പുതുതായൊന്നും പ്രവേശിക്കാത്തവിധം അവ ഉറയിട്ട് മൂടപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ട് മുഹമ്മദും മറ്റും നല്‍കുന്ന ഉപദേശങ്ങളൊന്നും ഞങ്ങളുടെ മനസ്സില്‍ കടക്കുന്നില്ല എന്ന് യഹൂദികള്‍ പരിഹാസപൂര്‍വ്വം പറഞ്ഞിരുന്നു. സൂറഃ ഹാമീം സജദഃ 5 ല്‍ അവിശ്വാസികളെപ്പറ്റി അല്ലാഹു പറയുന്നു وَقَالُوا قُلُوبُنَا فِي أَكِنَّةٍ مِّمَّا تَدْعُونَا إِلَيْهِ (അവര്‍ പറയുന്നു : നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികളിലാകുന്നു. ഞങ്ങളുടെ കാതുകളിലും ഒരു തരം കട്ടിയുണ്ട്. ഞങ്ങളുടെയും നിന്റെയും -നബിയുടെയും-ഇടക്ക് ഒരു തരം മറയുണ്ട്.) ഇതുപോലെയുള്ള ഒരു വാക്കാണ് യഹൂദികളും പറയുന്നത്. അവരുടെ ഹൃദയങ്ങളിലേക്ക് വേണ്ടതൊന്നും പ്രവേശിക്കുന്നില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, അവ മൂടപ്പെട്ടിരിക്കുന്നതോ മറ്റോ അല്ല അതിന് കാരണം. അവരുടെ അവിശ്വാസവും സത്യനിഷേധവും നിമിത്തം അവര്‍ അല്ലാഹുവിന്റെ ശാപത്തിന് പാത്രമായതാണ് യഥാര്‍ത്ഥത്തില്‍ അതിനു കാരണമെന്ന് അല്ലാഹു അവര്‍ക്ക് മറുപടിനല്‍കുന്നു. യഹൂദികളുടെ അവിശ്വാസം അറബികളുടെ അവിശ്വാസത്തെക്കാള്‍ ആക്ഷേപാര്‍ഹമാണല്ലോ. കാരണം അടുത്ത വചനത്തില്‍ പറയുന്നതുപോലെ നബിയെ സംബന്ധിച്ച യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടും കല്‍പിച്ചു കൂട്ടിക്കൊണ്ടുമുള്ള നിഷേധമാണ് യഹൂദികളുടേത്. അതില്‍ നിന്ന് ഉടലെടുത്തതാണ് ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടപ്പെട്ടതാണെന്നും മറ്റുമുള്ള അവരുടെ പരിഹാസവാക്കുകള്‍. ആ വാക്ക് നിഷേധിച്ചുകൊണ്ട് بَل لَّعَنَهُمُ اللَّهُ بِكُفْرِهِمْ (പക്ഷേ, അവരുടെ അവിശ്വാസം മൂലം അല്ലാഹു അവരെ ശപിച്ചിരിക്കയാണ്) എന്ന് ഇവിടെയും, അതേ വാക്ക് ഉദ്ധരിച്ച ശേഷം അതിനെ ഖണ്ഡിച്ചുകൊണ്ട് بَل لَّعَنَهُمُ اللَّهُ بِكُفْرِهِمْ (പക്ഷേ അവരുടെ അവിശ്വാസം മൂലം അല്ലാഹു അവയുടെ മീതെ മുദ്രകുത്തിയിരിക്കുകയാണ്) എന്ന് സൂറഃ നിസാഉ് 155 ലും അല്ലാഹു നല്‍കിയ മറുപടി ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു് (*) അങ്ങിനെ, അല്ലാഹുവിന്റെ ശാപകോപത്തിന് അവര്‍ പാത്രമായിത്തീര്‍ന്നത് കൊണ്ട് അവരില്‍ നിന്ന് അധികമൊന്നും വിശ്വാസം പ്രതീക്ഷിക്കേണ്ടതില്ല -അവര്‍ വളരെ കുറച്ചേ വിശ്വസിക്കുകയുള്ളൂ- എന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുന്നു. ‘അവര്‍ വളരെ കുറച്ചേ വിശ്വസിക്കൂ’ എന്ന് പറഞ്ഞതിന് രണ്ടു തരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. (*) അല്ലാഹു ഹൃദയങ്ങള്‍ക്ക് മുദ്രവെച്ചുവെന്നും മറ്റും പറയുന്നതിന്റെ ഉദ്ദേശ്യം 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. (1) യഹൂദികളില്‍ നിന്ന് വളരെ കുറഞ്ഞ ആളുകളേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കയുള്ളൂവെന്ന്. വാസ്തവത്തില്‍ യഹൂദികളില്‍ നിന്ന് മുസ്‌ലിമായവര്‍ വളരെ കുറഞ്ഞ വ്യക്തികളേയുള്ളൂവെന്നത് പ്രസിദ്ധമാണ്. (2) പൂര്‍ണമായ വിശ്വാസം അവരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ -വളരെ കുറഞ്ഞ വിശ്വാസമേ അവര്‍ക്കുണ്ടാകുകയുള്ളൂ- എന്ന്. അവര്‍ വേദക്കാരായതുകൊണ്ട് ഏതാനും ചിലകാര്യങ്ങളിലൊക്കെ അവര്‍ക്ക് വിശ്വാസമുണ്ടായിരിക്കുക സ്വാഭാവികമാണ്. പക്ഷേ, വിശ്വസിക്കേണ്ടുന്ന എല്ലാ വിഷയത്തിലും അവര്‍ വിശ്വസിക്കുവാന്‍ തയ്യാറാകുകയില്ല. ഉള്ള വിശ്വാസം തന്നെ പരിപൂര്‍ണമായിരിക്കുകയുമില്ല എന്ന് സാരം. രണ്ട് വ്യാഖ്യാനവും പരസ്പരം എതിരല്ലതാനും. 2:89 وَلَمَّا جَآءَهُمْ كِتَـٰبٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُوا۟ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُوا۟ فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ ۚ فَلَعْنَةُ ٱللَّهِ عَلَى ٱلْكَـٰفِرِينَ ﴾٨٩﴿ തങ്ങളുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കുന്നതായ ഒരു ഗ്രന്ഥം അവര്‍ക്ക് അല്ലാഹുവിന്റെ പക്കല്‍ നിന്നും വന്നപ്പോള്‍, - മുമ്പ് അവര്‍, അവിശ്വസിച്ചവര്‍ക്കെതിരില്‍ വിജയം അര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു താനും. (അതെ) അങ്ങനെ, അവര്‍ക്കറിയാവുന്ന (ആ) കാര്യം അവര്‍ക്ക് വന്നപ്പോള്‍, അവരതില്‍ അവിശ്വസിക്കുകയായി. ആകയാല്‍ (ആ) അവിശ്വാസികളുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കും. وَلَمَّا جَاءَهُمْ അവര്‍ക്ക് വന്നപ്പോള്‍ كِتَابٌ ഒരു (വേദ)ഗ്രന്ഥം مِّنْ عِندِ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് مُصَدِّقٌ സത്യമാക്കുന്ന (ശരിവെക്കുന്ന) لِّمَا مَعَهُمْ അവരുടെ കൂടെ ഉള്ളതിനെ وَكَانُوا അവരായിരുന്നുതാനും مِن قَبْلُ മുമ്പ് يَسْتَفْتِحُونَ അവര്‍ വിജയം (സഹായം) അര്‍ത്ഥിക്കും عَلَى الَّذِينَ യാതൊരു കൂട്ടര്‍ക്ക് (എതിരില്‍) كَفَرُوا അവര്‍ അവിശ്വസിച്ചു فَلَمَّا جَاءَهُم എന്നിട്ട് അവര്‍ക്ക് വന്നപ്പോള്‍ مَّا عَرَفُوا അവര്‍ക്കറിയാവുന്നത് كَفَرُوا بِهِ അതില്‍ അവര്‍ അവിശ്വസിച്ചു فَلَعْنَةُ اللَّهِ ആകയാല്‍ അല്ലാഹുവിന്റെ ശാപം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍ ഉണ്ടായിരിക്കും അന്ത്യപ്രവാചകന്റെ ആഗമനത്തെയും, അദ്ദേഹത്തിന്റെ ഗുണഗണങ്ങളെയും സംബന്ധിച്ച് തൗറാത്ത് മുഖേനയും പ്രവാചകന്‍മാര്‍ മുഖേനയും യഹൂദികള്‍ക്ക് പരമ്പരാഗതമായ അറിവുണ്ട്. മദീനയിലെ യഹൂദികള്‍ അക്ഷമരായിക്കൊണ്ട് ആ പ്രവാചകന്റെ വരവ് കാത്തിരിക്കുകയുമായിരുന്നു. അവര്‍ മുഖാന്തരം അറികള്‍ക്കും ഇതിനെപ്പറ്റി അറിയാമായിരുന്നു. അറികളും അവരും തമ്മില്‍ വല്ല ഇടയലോ ഏറ്റുമുട്ടലോ ഉണ്ടാകുമ്പോള്‍ അടുത്ത് വെളിവാകുവാനിരിക്കുന്ന പ്രവാചകന്‍ വരട്ടെ, ഞങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം, അന്ന് ഞങ്ങള്‍ക്ക് ആ പ്രവാചകന്‍ മുഖേന ശക്തിയും പ്രതാപവും അല്ലാഹു നല്‍കുന്നതായിരിക്കും എന്നൊക്കെ അവര്‍ അഭിമാനപൂര്‍വ്വം പറഞ്ഞിരുന്നു.’ആ പ്രവാചകനെ വേഗം അയച്ചു തന്ന് ഞങ്ങളെ സഹായിക്കണേ’ എന്ന് അവര്‍ പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു. അവര്‍ പ്രതീക്ഷിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്ന ആ പ്രവാചക ന്‍വരുകയും അവരുടെ കൈവശമുള്ള വേദ്രഗന്ഥത്തെ -തൗറാത്തിനെ- ശരിവെച്ചു അതിന്റെ സത്യത സ്ഥാപിക്കുന്ന ഒരു വേദഗ്രന്ഥം -ക്വുര്‍ആന്‍- അവതരിക്കുകയും ചെയ്തപ്പോള്‍അതാ അവരുടെ മട്ടെല്ലാം മാറി! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇസ്‌റാഈല്‍ വര്‍ഗത്തില്‍ പെട്ട ആളായില്ല അറബികളില്‍പെട്ട ആളായിപ്പോയി, തങ്ങള്‍ മതമായി ആചരിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അദ്ദേഹം അനുവദിക്കുന്നുമില്ല. ഇതൊക്കെയാണ് നിഷേധത്തിന് കാരണം. അങ്ങനെ, ആ പ്രവാചകന്റെ കടുത്ത ശത്രുക്കളും പരിപൂര്‍ണ നിഷേധികളുമായി മാറുകയും, അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രമാകുകയുമാണ് അവര്‍ചെയ്തത്. ഇതാണ് ഈ വചനത്തില്‍ അല്ലാഹു പറയുന്നത്. 2:90 بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَـٰفِرِينَ عَذَابٌ مُّهِينٌ ﴾٩٠﴿ യാതൊന്നിന് (പകരം) അവര്‍ തങ്ങളെത്തന്നെ വിറ്റു കളഞ്ഞുവോ അത് വളരെ ചീത്ത! അതായത്,അല്ലാഹു അവതരിപ്പിച്ചതില്‍അവര്‍ അവിശ്വസിക്കുന്നത്. (അതെ) അല്ലാഹു തന്റെ അടിയാന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ അനുഗ്രഹത്തില്‍ നിന്ന് അവതരിപ്പിച്ചു കൊടുക്കുന്നതിനാലുള്ള അസൂയകൊണ്ട്. അങ്ങനെ, അവ ര്‍കോപത്തിനുമേല്‍ കോപവുമായി മടങ്ങി, (അതാണവര്‍ക്ക് ലഭിച്ച നേട്ടം) അവിശ്വാസികള്‍ക്ക് നിന്ദ്യമായശിക്ഷയുമുണ്ട്. بِئْسَمَا യാതൊന്ന് വളരെ (എത്രയോ) ചീത്ത اشْتَرَوْا بِهِ അതിന് അവര്‍ വിറ്റു, വാങ്ങി أَنفُسَهُمْ അവരുടെ സ്വന്തങ്ങളെ أَن يَكْفُرُوا അതായത് അവര്‍ അവിശ്വസിക്കുന്നത് بِمَا أَنزَلَ അവതരിപ്പിച്ചതില്‍ اللَّهُ അല്ലാഹു بَغْيًا അക്രമമായിട്ട്, അസൂയകൊണ്ട് أَن يُنَزِّلَ ഇറക്കുന്നതിനാല്‍ اللَّهُ അല്ലാഹു مِن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍ നിന്ന് عَلَىٰ مَن ചിലരുടെമേല്‍, യാതൊരുവന് يَشَاءُ അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്ന് فَبَاءُوا അങ്ങനെ അവര്‍മടങ്ങി (അവര്‍ നേടി) بِغَضَبٍ കോപവും കൊണ്ട്, കോപത്തെ عَلَىٰ غَضَبٍ കോപത്തിനു മേല്‍ وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ട് താനും عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യകരമായ, അപമാനിക്കുന്ന താല്‍കാലികമായ ദേഹേച്ഛകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിക്കുവാന്‍ വേണ്ടിയാണവര്‍ ക്വുര്‍ആനില്‍ വിശ്വസിക്കാതെ അതിനെ നിഷേധിക്കുന്നത്. അതാകട്ടെ, അവരുടെ ഭാവിയെ എന്നെന്നേക്കും നഷ്ടപ്പെടുത്തുന്നതുമാണ്. അപ്പോള്‍, അവിശ്വാസമാകുന്ന വിലവാങ്ങികൊണ്ട് തങ്ങളെത്തന്നെ വിറ്റു നശിപ്പിക്കുകയാണവര്‍ ചെയ്യുന്നത്. ക്രയവിക്രയങ്ങളില്‍ വില്‍ക്കപ്പെടുന്ന വസ്തുവെക്കാള്‍ പ്രിയംകരമായത് അതിന്പകരം ലഭിക്കുന്ന വിലയായിരിക്കുമല്ലോ. ഇവിടെ നേരെ മറിച്ചാണുള്ളത്. വിറ്റ് നശിപ്പിച്ചത് ശാശ്വതമായ ഭാവിവിജയവും പകരം കിട്ടിയത് ശാശ്വതമായ ശിക്ഷയുമാകുന്നു. അപ്പോള്‍ ഇതിനെക്കാള്‍ ബുദ്ധിഹീനമായ ഇടപാട് മറ്റെന്താണ്?! അവരുടെ നിഷേധത്തിന് കാരണം, തങ്ങളുടെ വര്‍ഗത്തില്‍ പെടാത്ത ഒരാള്‍ക്ക് -നബിക്കു- പ്രവാചകത്വം ലഭിച്ചതിലുള്ള അസൂയയാണല്ലോ. എന്നാല്‍, പ്രവാചകത്വമാകട്ടെ, ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകാവകാശമോ, വല്ല യോഗ്യത കൊണ്ടും സിദ്ധിക്കുന്നതോ അല്ല. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്ന ഒരനുഗ്രഹം മാത്രമാണ്. അങ്ങനെ, പലനിലക്കും അല്ലാഹുവിന്റെ കോപത്തിന് മുമ്പേ വിധേയരായ അവര്‍, ക്വുര്‍ആനിലും മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലുമുള്ള അവിശ്വാസം നിമിത്തം വീണ്ടും അല്ലാഹുവിന്റെ കോപത്തിന് പാത്രമായിരിക്കുകയാണ്. ഇതാണ് ആ ക്രയവിക്രയം കൊണ്ട് അവര്‍ക്ക് കിട്ടിയനേട്ടം. اشْتَرَوْا എന്ന ക്രിയക്കാണ് ‘അവര്‍ വിറ്റു’ എന്ന് വിവര്‍ത്തനം നല്‍കിയത്. ‘അവര്‍വാങ്ങി’ എന്നും അതിന് വിവര്‍ത്തനം നല്‍കാം. ഈ അര്‍ത്ഥത്തിലാണ് ആ വാക്കിന്റെ അധികം ഉപയോഗവും. ക്രയവിക്രയത്തില്‍ ഇരുഭാഗത്ത് നിന്നും, സാധനം കൈമാറുമ്പോള്‍ അതില്‍ വിലയായി ഗണിക്കപ്പെടുന്ന സാധനം ആര്‍ കൈപ്പറ്റുന്നുവോ അവനെ സംബന്ധിച്ചിടത്തോളം ആ ഇടപാടിന് വില്‍പന എന്നും, മറ്റേ സാധനം കൈപ്പറ്റുന്നവനെ സംബന്ധിച്ചടത്തോളം അതിന് വാങ്ങുക എന്നും, പറയുന്നുവെന്ന് മാത്രം. അതിനാല്‍, ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു കൈമാറുകയെന്ന നിലക്ക് വില്‍പനയിലും വാങ്ങലിലും അത് ഉപയോഗിക്കാറുണ്ട്. ഇവിടെ ‘വാങ്ങുക’ എന്ന് തന്നെ അതിന് അര്‍ത്ഥം കല്‍പിച്ചാലും -അങ്ങിനെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുമുണ്ട്- സാരം ഏതാണ്ട് മേല്‍ വിവരിച്ച പോലെത്തന്നെയായിരിക്കും കലാശിക്കുക. 2:91 وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًا لِّمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبْلُ إِن كُنتُم مُّؤْمِنِينَ ﴾٩١﴿ അവരോട്: 'അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുവിന്‍' എന്നു പറയപ്പെട്ടാല്‍, അവര്‍ പറയും: 'ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതില്‍ ഞങ്ങള്‍വിശ്വസിക്കുന്നു' എന്ന് അതിനപ്പുറമുള്ളതില്‍ അവര്‍ അവിശ്വസിക്കുകയും ചെയ്യുന്നു. അതാവട്ടെ, അവരുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കിക്കൊണ്ടുള്ള യഥാര്‍ത്ഥമാണ്താനും (എന്നിട്ടും) (നബിയേ) പറയുക: എന്നാല്‍ നിങ്ങള്‍ എന്തിനാണ് മുമ്പ് അല്ലാഹുവിന്റെ നബിമാരെ കൊലപ്പെടുത്തിയിരുന്നത്- നിങ്ങള്‍ വിശ്വാസികളാണെങ്കില്‍! وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمْ അവരോട് آمِنُوا നിങ്ങള്‍ വിശ്വസിക്കുവിന്‍ بِمَا أَنزَلَ അവതരിപ്പിച്ചതില്‍ اللَّهُ അല്ലാഹു قَالُوا അവര്‍ പറയുകയായി نُؤْمِنُ ഞങ്ങള്‍ വിശ്വസി ക്കുന്നു بِمَا أُنزِلَ ഇറക്കപ്പെട്ടതില്‍ عَلَيْنَا ഞങ്ങള്‍ക്ക് وَيَكْفُرُونَ അവര്‍ അവിശ്വസിക്കുകയും ചെയ്യും بِمَا وَرَاءَهُ അതിനപ്പുറമുള്ളതില്‍ وَهُوَ അതാകട്ടെ الْحَقُّ യഥാര്‍ത്ഥമാണ് مُصَدِّقًا സത്യമാക്കിക്കൊണ്ട് لِّمَا യാതൊന്നിനെ مَعَهُمْ അവരുടെ കൂടെയുള്ള قُلْ നീ പറയുക فَلِمَ എന്നാലെന്തിന് تَقْتُلُونَ നിങ്ങള്‍ കൊല്ലുന്നു أَنبِيَاءَ اللَّهِ അല്ലാഹുവിന്റെ നബി (പ്രവാചകന്‍)മാരെ مِن قَبْلُ മുമ്പ് إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍ 2:92 وَلَقَدْ جَآءَكُم مُّوسَىٰ بِٱلْبَيِّنَـٰتِ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ ﴾٩٢﴿ മൂസാ നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ കൊണ്ടുവരികയുണ്ടായല്ലോ. പിന്നെ, അതിനു ശേഷം നിങ്ങള്‍ അക്രമികളായും കൊണ്ട് പശുക്കുട്ടിയെ നിങ്ങള്‍ ഉണ്ടാക്കി (ആരാധിച്ചു) وَلَقَدْ جَاءَكُم തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട് مُّوسَىٰ മൂസാ بِالْبَيِّنَاتِ വ്യക്തമായ തെളിവുകള്‍കൊണ്ട് ثُمَّ اتَّخَذْتُمُ പിന്നെ നിങ്ങള്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി الْعِجْلَ പശു ക്കുട്ടിയെ مِن بَعْدِهِ അതിന് ശേഷം وَأَنتُمْ നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ അക്രമികള്‍ അല്ലാഹു അവതരിപ്പിച്ചതിലെല്ലാം വിശ്വസിക്കല്‍ നിര്‍ബന്ധമാണല്ലോ. അപ്പോള്‍നിങ്ങള്‍ ക്വുര്‍ആനില്‍ വിശ്വസിക്കേണ്ടതില്ലേ എന്ന് യഹൂദികളോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അത് തന്നെ മതി എന്നായിരിക്കും അവരുടെ ഉത്തരം. ക്വുര്‍ആനാണെങ്കില്‍ അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥത്തെ നിഷേധിക്കുകയല്ല -അതിന്റെ സത്യത സ്ഥാപിക്കുകയാണ്- ചെയ്യുന്നതും. എന്നിട്ടും അതിലവര്‍ അവിശ്വസിക്കുകയാണ് ചെയ്യുന്നത്. ആ നിലക്ക് വേദത്തെപ്പറ്റി അറിയാത്തവരായ അറബികളെക്കാള്‍ വിശ്വാസത്തിലേക്ക് മുന്നോട്ട് വരേണ്ടവരാണവര്‍. എന്നാല്‍ അവരുടെ കയ്യിലുള്ള ആ ഗ്രന്ഥത്തില്‍ അവര്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞത് ശരിയാണോ? അല്ല. അതിലവര്‍ ശരിക്ക് വിശ്വസിക്കുന്നുണ്ടെങ്കില്‍, മുമ്പ് അവരിലുണ്ടായിരുന്ന പല നബിമാരെയും അവര്‍ കൊലപ്പെടുത്തുമായിരുന്നില്ല. അപ്പോള്‍ ആ പറഞ്ഞത് ശരിയല്ല. അത് മാത്രമോ? മൂസാ നബി (عليه السلام) യാണല്ലോ അവരുടെ പ്രവാചകന്‍മാരില്‍ തലവന്‍. അദ്ദേഹം അല്ലാഹുവിന്റെ ഏകത്വത്തിന് സുവ്യക്തങ്ങളായ പല ദൃഷ്ടാന്തങ്ങളും കൊണ്ടു വന്നിട്ടുകൂടി പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ചവരാണവര്‍. അപ്പോള്‍ ക്വുര്‍ആനിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും അവര്‍ വിശ്വസിക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ വേദഗ്രന്ഥമായ തൗറാത്തിലും അവരുടെ പ്രവാചകനായ മൂസാ നബി (عليه السلام)യിലും തന്നെ ശരിക്ക് വിശ്വാസമില്ലാത്തവരാണവര്‍. 2:93 وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَـٰنُكُمْ إِن كُنتُم مُّؤْمِنِينَ ﴾٩٣﴿ നാം നിങ്ങളുടെ ഉറപ്പ് [കരാര്‍] വാങ്ങുകയും നിങ്ങളുടെ മീതെ നാം 'ത്വൂര്‍' [പര്‍വ്വതം] ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം: 'നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലമായി പിടിക്കുവിന്‍; കേള്‍ക്കുകയും (മനസ്സി ലാക്കുകയും) ചെയ്യുവിന്‍' (എന്ന് പറഞ്ഞും കൊണ്ട്) അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടു; ഞങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു. അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് പശുക്കുട്ടി കുടിപ്പിക്കപ്പെടുക [പശുക്കുട്ടിയോടുള്ള സ്നേഹം നിറയുക]യും ചെയതിരിക്കുന്നു. നീ പറയുക: 'നിങ്ങളുടെ (ആ) വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്തയത്രെ, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍!' وَإِذْ أَخَذْنَا നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു فَوْقَكُمُ നിങ്ങളുടെ മീതെ الطُّورَ ത്വൂര്‍ പര്‍വ്വതം خُذُوا നിങ്ങള്‍ പിടിച്ചു (എടുത്തു)കൊള്ളുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്ക് നാം നല്‍കിയത് بِقُوَّةٍ ബലമായി وَاسْمَعُوا നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ قَالُوا അവര്‍ പറഞ്ഞു سَمِعْنَا ഞങ്ങള്‍ കേട്ടു وَعَصَيْنَا ഞങ്ങള്‍ അനുസരണക്കേട് കാണിച്ചു, എതിര്‍ പ്രവര്‍ത്തിക്കുന്നു وَأُشْرِبُوا അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْعِجْلَ പശുക്കുട്ടി بِكُفْرِهِمْ അവരുടെ അവിശ്വാസം നിമിത്തം قُلْ നീ പറയുക بِئْسَمَا യാതൊന്ന് വളരെ ചീത്ത يَأْمُرُكُم بِهِ അതിനെ നിങ്ങളോട് കല്‍പിക്കുന്നു إِيمَانُكُمْ നിങ്ങളുടെ വിശ്വാസം إِن كُنتُم നിങ്ങള്‍ ആകുന്നുവെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍ ഇസ്‌റാഈല്യരോട് ഉറപ്പ് വാങ്ങിയെന്നും, പര്‍വ്വതം ഉയര്‍ത്തിയെന്നും പറഞ്ഞത് മുമ്പ് 63-ാം വചനത്തില്‍ പ്രസ്താവിച്ച അതേ സംഭവങ്ങള്‍ തന്നെ ഒന്നുകൂടി ആവര്‍ത്തിച്ചു ഓര്‍മിപ്പിക്കുകയും അതോടൊപ്പം ബന്ധപ്പെട്ട ചില വിഷയങ്ങള്‍ കൂടി വിവരിക്കുകയുമാണ് ഇവിടെ ചെയ്തിരിക്കുന്നത്. തൗറാത്ത് വളരെ കാര്യമായും കണിശമായും സ്വീകരിക്കണം, അതിലെ കല്‍പനകളെല്ലാം കേട്ട് മനസ്സിലാക്കണം എന്നൊക്കെ അവരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ മറുപടി سَمِعْنَا وَعَصَيْنَا (ഞങ്ങള്‍ കേട്ടു, അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു) എന്നായിരുന്നു. കാതുകൊണ്ട് കേട്ടുകൊള്ളാം, പക്ഷേ, പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുവാന്‍ തയ്യാറല്ല എന്ന് സാരം. വാക്കുകളിലും പ്രവൃത്തികളിലും ധിക്കാരവും ധാര്‍ഷ്ട്യവും കാണിക്കല്‍ ഇസ്‌റാഈല്യരുടെ പതിവാണല്ലോ. താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കുകയാണ് എന്നും, അല്ലാഹുവിനെ നേരില്‍ കാണാതെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ല എന്നും മറ്റും മൂസാ നബി (عليه السلام) യോട് പറഞ്ഞത് പോലെയുള്ള ഒരു വാക്കായിട്ടേ അവരെ സംബന്ധിച്ചിടത്തോളം ഇതിനെപ്പറ്റിയും കരുതേണ്ടതുള്ളൂ. ഒരു പക്ഷേ വായകൊണ്ട് അനുസരിച്ചുവെന്നും, ഭാവംകൊണ്ടും പ്രവൃത്തികൊണ്ടും അനുസരണക്കേട് കാണിക്കുകയാണുണ്ടായതെന്നും ആയിരിക്കാം ആ വാക്കിന്റെ ഉദ്ദേശ്യം. അല്ലെങ്കില്‍, മല ഉയര്‍ത്തി ഉറപ്പ് വാങ്ങിയപ്പോള്‍ കേട്ടനുസരിച്ചുകൊള്ളാമെന്ന് പറഞ്ഞുവെന്നും, പിന്നീട് കുറേ കഴിഞ്ഞപ്പോള്‍ അനുസരിക്കുവാന്‍ തയ്യാറല്ലെന്ന് പറഞ്ഞുവെന്നും ആവാം. (അല്ലാഹുവിനറിയാം) وَأُشْرِبُوا فِي قُلُوبِهِمُ (അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് പശുക്കുട്ടി കുടിപ്പിക്കപ്പെട്ടിരിക്കുന്നു) എന്ന വാക്യം, അവര്‍ ആരാധ്യവസ്തുവായി സ്വീകരിച്ച ആ പശുക്കുട്ടിയോട് അവര്‍ക്കുള്ള പ്രേമത്തിന്റെ ആധിക്യമാണ് ചൂണ്ടിക്കാട്ടുന്നത്. ആലങ്കാരികമായ ഒരു ഉന്നത സാഹിത്യശൈലിയിലാണ് ഈ വാചകമുള്ളത്. പശുക്കുട്ടിയെ അതിനോടുള്ള പ്രേമത്തെ ഒരു പാനീയത്തോടും, ഹൃദയങ്ങളെ വയറുകളോടും ഇതില്‍ സാദൃശ്യപ്പെടുത്തിയിരിക്കുന്നു. വളരെ രുചികരവും ഹൃദ്യവുമായ പാനീയം മൂക്കറ്റം കുടിച്ചു വയറ് നിറഞ്ഞാലുണ്ടാകുന്ന ഒരു പ്രതീതിയാണ് ആ പശുക്കുട്ടിയോടുള്ള സ്‌നേഹത്തില്‍ അവരുടേത് -ആകയാല്‍ അവരുടെ ഹൃദയത്തിലേക്ക് ഉപദേശങ്ങള്‍ക്കൊന്നും പ്രവേശനമില്ലാതായിരിക്കുന്നു- എന്ന് ചുരുക്കം. ഞങ്ങള്‍ മുമ്പേ വിശ്വാസികളാണ്, എനി പുതുതായി ഒന്നിലും ഞങ്ങള്‍ വിശ്വസിക്കേണ്ടതില്ല എന്നാണല്ലോ യഹൂദികളുടെ വാദം. വിശ്വാസമാകട്ടെ സല്‍കര്‍മങ്ങളിലേക്കും സന്‍മാര്‍ഗത്തിലേക്കുമാണ് നയിക്കുക. അവരുടെ നിലയാണെങ്കില്‍ നേരെ മറിച്ചുമാണ്. ഇതിനെപ്പറ്റിയാണ് അവരോട് بِئْسَمَا يَأْمُرُكُم بِهِ إِيمَانُكُمْ (നിങ്ങളുടെ വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്ത!) എന്ന് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ വിശ്വസിച്ചിട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല; ശരിയാണെങ്കില്‍ നിങ്ങളുടെ സ്ഥിതിഗതികള്‍ ഇപ്രകാരമാകുമായിരുന്നില്ല എന്ന് സൂചന. 2:94 قُلْ إِن كَانَتْ لَكُمُ ٱلدَّارُ ٱلْـَٔاخِرَةُ عِندَ ٱللَّهِ خَالِصَةً مِّن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ ﴾٩٤﴿ (നബിയേ) പറയുക: 'പരലോക ഭവനം (മറ്റുള്ള) മനുഷ്യരെക്കൂടാതെ, അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് മാത്രമായുള്ളതാണെങ്കില്‍, നിങ്ങള്‍ മരിക്കുവാന്‍ കൊതിക്കുവിന്‍- നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!' قُلْ നീ പറയുക إِن كَانَتْ ആണെങ്കില്‍, ആയിരുന്നാല്‍ لَكُمُ നിങ്ങള്‍ക്ക് الدَّارُ الْآخِرَةُ പരലോക ഭവനം عِندَ اللَّهِ അല്ലാഹുവിങ്കല്‍ خَالِصَةً മാത്രമായി مِّن دُونِ കൂടാതെ, പുറമെ النَّاسِ മനുഷ്യരെ فَتَمَنَّوُا എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍ الْمَوْتَ മരണം, മരിക്കാന്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ 2:95 وَلَن يَتَمَنَّوْهُ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ ﴾٩٥﴿ അവരുടെ കൈകള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളത് നിമിത്തം അവര്‍ അതിന് ഒരു കാലത്തും കൊതിക്കുകയില്ല തന്നെ. അല്ലാഹു അക്രമികളെപ്പറ്റി (ശരിക്ക്) അറിയുന്നവനാകുന്നു. وَلَن يَتَمَنَّوْهُ അവര്‍ അതിന് കൊതിക്കുകയേ ഇല്ല أَبَدًا ഒരു കാലത്തും بِمَا قَدَّمَتْ മുന്‍ ചെയ്തത് നിമിത്തം أَيْدِيهِمْ അവരുടെ കൈകള്‍ وَاللَّهُ അല്ലാഹു عَلِيمٌ (വളരെ) അറിയുന്നവനാണ് بِالظَّالِمِينَ അക്രമികളെപ്പറ്റി 2:96 وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ ﴾٩٦﴿ നിശ്ചയമായും മനുഷ്യരില്‍വെച്ച് ജീവിതത്തിന് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ നീ കണ്ടെത്തുക തന്നെ ചെയ്യും: 'ശിര്‍ക്ക്' [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവരെക്കാള്‍ തന്നെയും അവരില്‍ ഒരാള്‍ [ഓരോരുത്തന്‍] മോഹിക്കുന്നു, തനിക്ക് ആയിരം കൊല്ലം ആയുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന്! അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടുന്നത് അവനെ ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന തല്ലതാനും. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. وَلَتَجِدَنَّهُمْ തീര്‍ച്ചയായും അവരെ നീ കണ്ടെത്തുകതന്നെ ചെയ്യും أَحْرَصَ النَّاسِ മനുഷ്യരില്‍ ഏറ്റവും മോഹമുള്ളവരായി عَلَىٰ حَيَاةٍ ജീവിതത്തിന് وَمِنَ الَّذِينَ യാതൊരു കൂട്ടരെക്കാളും أَشْرَكُوا അവര്‍ ശിര്‍ക്ക് സ്വീകരിച്ചു يَوَدُّ മോഹിക്കുന്നു أَحَدُهُمْ അവരിലൊരാള്‍ لَوْ يُعَمَّرُ അവന് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന് أَلْفَ سَنَةٍ ആയിരം കൊല്ലം وَمَا هُوَ അതല്ലതാനും بِمُزَحْزِحِهِ അവനെ അകറ്റികളയുന്നത് مِنَ الْعَذَابِ ശിക്ഷയില്‍ നിന്ന് أَن يُعَمَّرَ അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടല്‍ وَاللَّهُ അല്ലാഹു بَصِيرٌ കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി പരലോകഭവനം (الدَّارُ الْآخِرَةُ) കൊണ്ടുദ്ദേശ്യം സ്വർഗ്ഗമത്രെ. സ്വർഗ്ഗം തങ്ങളുടെ കുത്തകാവകാശമാണെന്നും, മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കയില്ലെന്നും, തങ്ങള്‍ അല്ലാഹുവിന്റെ ഇഷ്ടക്കാരും മക്കളുമാണെന്നുമൊക്കെ യഹൂദികള്‍ വാദിക്കുന്നു. ക്രിസ്ത്യാനികളിലുമുണ്ട് ഈ വാദങ്ങള്‍ (2:80, 2:111, 5:18 നോക്കുക) ഈ വാദത്തെ അല്ലാഹു അടിയോടെ ഖണ്ഡിക്കുകയും, കളവാണെന്നത് സ്ഥാപിക്കുകയും ചെയ്യുന്നു. സത്യമായും, ആത്മാര്‍ത്ഥയോടു കൂടിയുമാണ് അവര്‍ ഈ വാദം പുറപ്പെടുവിക്കുന്നതെങ്കില്‍ അവരൊന്ന് മരിക്കുവാന്‍ കൊതിക്കട്ടെ എന്ന് പറഞ്ഞു അല്ലാഹു മതിയാക്കുന്നില്ല. ഒരു കാലത്തും അവരതിന് തയ്യാറാകുകയില്ലെന്ന് കൂടി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. അത്രയുമല്ല എല്ലാ മനുഷ്യരെക്കാളും -പരലോകത്തില്‍ വിശ്വസിക്കാത്ത മുശ്‌രിക്കുകളെക്കാള്‍ പോലും- ജീവിക്കുവാനുള്ള ആഗ്രഹമാണവര്‍ക്കുള്ളതെന്നും, ഒരു പക്ഷേ ആയിരം കൊല്ലത്തെ ജീവിതം അവരില്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ തന്നെയും അതുകൊണ്ട് അവന് ശിക്ഷക്കു യാതൊരു ഒഴിവും ലഭിക്കുവാന്‍ പോകുന്നില്ലെന്നും കൂടി വ്യക്തമാക്കിയിരിക്കുന്നു. فَتَمَنَّوُا الْمَوْتَ (നിങ്ങള്‍ മരിക്കുവാന്‍ കൊതിക്കുവിന്‍) എന്ന് പറഞ്ഞതിന്റെ താല്‍പര്യം അവര്‍ അവരുടെ മനസ്സു കൊണ്ട് മോഹിക്കുക എന്നാവാന്‍ തരമില്ല. കാരണം മനസ്സില്‍ ഒട്ടും മോഹമില്ലാതെത്തന്നെ ‘ഞങ്ങള്‍ മോഹിക്കുന്നു’ എന്നു അവർ പറയുന്നപക്ഷം അത് കളവാണെന്ന് സ്ഥാപിക്കുവാന്‍ പ്രയാസമാണല്ലോ. അതുകൊണ്ട് تَمَنَّوُا (നിങ്ങള്‍ കൊതിക്കുവിന്‍) എന്നു പറഞ്ഞതിന്റെ സാരം രണ്ട് പ്രകാരത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചിരിക്കുന്നു. (1) ഞങ്ങള്‍ മരിച്ചാല്‍ നന്നായേനേ എന്ന് അവര്‍ വായകൊണ്ട് പറയുക എന്നാണുദ്ദേശ്യം. ക്വുര്‍ആന്റെ വാക്കിനോട് കൂടുതല്‍ യോജിച്ചത് ഇതാണെന്നും ഇതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമാണ് ഇമാം റാസി (رحمه الله) പറയുന്നത്. (2) മുസ്‌ലിംകളും യഹൂദികളുമാകുന്ന ഇരുകക്ഷികളില്‍ അസത്യവാദിയായ കക്ഷി ഏതാണോ ആ കക്ഷി മരണമടയട്ടെ എന്നു പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ തയ്യാറാകുക എന്നാണ് സാരം. ഇബ്‌നു അബ്ബാസ് (رضي الله عنه)ന്റെ അഭിപ്രായം ഇതാണ്. ഇതനുസരിച്ച് ഇത് യഹൂദികളോടുള്ള ഒരു മുബാഹലഃ (അന്യോന്യം ശാപപ്രാര്‍ത്ഥന നടത്തല്‍) ക്കുള്ള ഒരു (*) വെല്ലുവിളിയായിരിക്കും. ഇബ്‌നുകഥീര്‍ (رحمه الله) ശരിവെച്ചിരിക്കുന്നത് ഈ അഭിപ്രായമാകുന്നു. ഒന്നാമത്തെ അഭിപ്രായത്തെ അദ്ദേഹം വിമര്‍ശിച്ചിരിക്കുകയാണ്. വിമര്‍ശനത്തിന്റെ ചുരുക്കം ഇതാകുന്നു: (*) ഇരുകക്ഷികളില്‍ വ്യാജവാദിയായ കക്ഷി ഏതാണോ അതിന്റെ മേല്‍ അല്ലാഹുവിന്റെ ശാപത്തിനും ശിക്ഷക്കും വേണ്ടി ഇരുകൂട്ടരും പ്രാര്‍ത്ഥിക്കുന്നതിനാണ് മുബാഹലഃ (مُبَاھَلةَ) എന്നു പറയുന്നത്. ക്രിസ്ത്യാനികളെ ഒരു മുബാഹലഃക്ക് ആഹ്വാനം ചെയ്ത വിവരം ആലുഇംറാന്‍ 61ല്‍ വെച്ചുകാണാവുന്നതാണ്. ‘ആ വ്യാഖ്യാനം യഹൂദികള്‍ക്കെതിരില്‍ ന്യായീകരിക്കാവതല്ല. അവരുടെ വാദത്തില്‍ അവര്‍ സത്യവാന്‍മാരാണെന്ന് അവര്‍ വിശ്വസിക്കുന്നത്‌ കൊണ്ട് അവര്‍ മരണത്തിന് കൊതിച്ചു കൊള്ളണമെന്നില്ല. മരണമോഹവും നന്‍മയും തമ്മില്‍ അഭേദ്യമായ ബന്ധമൊന്നുമില്ല. എത്രയോ നല്ല മനുഷ്യര്‍ മരണപ്പെടുവാന്‍ മോഹിക്കാത്തവരായുണ്ട്. കൂടുതല്‍ പദവികള്‍ ലഭിക്കുവാനായിരിക്കും അവരുടെ മോഹം. ആയുസ്സ് വര്‍ദ്ധിച്ചു കിട്ടുകയും കര്‍മം നന്നായിരിക്കുകയും ചെയ്തവനാണ് നിങ്ങളില്‍ വെച്ച് ഉത്തമന്‍ എന്ന് ഹദീഥില്‍ വന്നിട്ടുമുണ്ട്. യഹൂദികള്‍ ഇങ്ങനെ പറയുവാനും ഇടയുണ്ട്: ‘മുസ്‌ലിംകളേ, നിങ്ങള്‍ സ്വര്‍ഗാവകാശികളാണെന്നു നിങ്ങള്‍ പറയുന്നുവല്ലോ, എന്നിട്ടും നിങ്ങള്‍ ആരോഗ്യമുള്ളപ്പോള്‍ മരിക്കുവാന്‍ കൊതിക്കുന്നില്ല. എന്നിരിക്കെ, നിങ്ങള്‍ക്ക് ബാധകമാകാത്ത ആ കാര്യം ഞങ്ങള്‍ക്ക് ബാധകമാക്കുന്നതെങ്ങിനെ?’ പ്രസ്തുത വ്യാഖ്യാനത്തിന്റെ ന്യൂനതയാണിത്. ഇബ്‌നു അബ്ബാസ് (رضي الله عنه)ന്റെ വ്യാഖ്യാന പ്രകാരം ഈ ദോഷമൊന്നുമില്ല, നിങ്ങള്‍ സ്വര്‍ഗാവകാശികളും അല്ലാഹുവിന്റെ ഇഷ്ടക്കാരുമൊക്കെയാണെന്ന് നിങ്ങള്‍ക്ക് ശരിക്കു വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ ഒരു മുബാഹലഃക്കു തയ്യാറാകുവിന്‍. അഥവാ രണ്ടു കൂട്ടരില്‍ വ്യാജവാദിയായ കക്ഷി ഏതാണെങ്കില്‍ അവര്‍ മരണമടയട്ടെ എന്ന് പ്രാര്‍ത്ഥന നടത്തുക എന്നാണ് ആ വ്യാഖ്യാനത്തിന്റെ താല്‍പര്യം. മുബാഹലഃ വ്യാജവാദികളെ തീര്‍ച്ചയായും നശിപ്പിക്കുമെന്ന് യഹൂദികള്‍ക്ക് അറിയാവുന്നത് കൊണ്ട് അവരതിന് തയ്യാറായില്ല. ഈ മുബാഹലഃക്ക് تَمَنّى (കൊതിക്കുക) എന്നു പറയുവാന്‍ കാരണം അസത്യത്തിന്റെ കക്ഷിയെ അല്ലാഹു നശിപ്പിച്ചാല്‍ നന്നായേനേ എന്ന് സത്യത്തിന്റെ കക്ഷിക്കു കൊതിയുണ്ടാകുന്നതാണ്; വ്യക്തമായ തെളിവുള്ളപ്പോള്‍ വിശേഷിച്ചും. ഏതായാലും യഹൂദികള്‍ ഈ വെല്ലുവിളിയെ നേരിടാന്‍ ധൈര്യപ്പെട്ടില്ല. ധൈര്യപ്പെടുകയില്ലെന്ന് അല്ലാഹു തീര്‍ത്തു പറയുകയും ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍, നബി (صلى الله عليه وسلم) തിരുമേനിയുടെ സത്യതക്ക് ഒന്നല്ല – രണ്ട് തെളിവുകള്‍ തന്നെ – ഈ വെല്ലുവിളി ഉള്‍ക്കൊള്ളുന്നു. യഹൂദികളോടുള്ള ഈ വെല്ലുവിളി സൂറത്തുല്‍ ജുമുഅഃയിലും ആവര്‍ത്തിക്കപ്പെട്ടു കാണാം قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ വിഭാഗം - 12 2:97 قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلْبِكَ بِإِذْنِ ٱللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ ﴾٩٧﴿ (നബിയേ) പറയുക: ആരെങ്കിലും ജിബ്‌രീലിന് ശത്രുവാണെങ്കില്‍ (ആയിക്കൊള്ളട്ടെ)! എന്നാല്‍, അദ്ദേഹമത്രെ അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അത് [ക്വുര്‍ആന്‍] നിന്റെ ഹൃദയത്തില്‍ അവതരിപ്പിച്ചത്. അതിന്റെ മുമ്പിലുള്ളതിനെ സത്യമാക്കിക്കൊണ്ടും, സത്യവിശ്വാസികള്‍ക്ക് മാര്‍ഗ ദര്‍ശനവും, സന്തോഷ വാര്‍ത്തയുമായിക്കൊണ്ടും. قُلْ നീ പറയുക مَن كَانَ ആരെങ്കിലുമാണെങ്കില്‍ عَدُوًّا ശത്രു لِّجِبْرِيلَ ജിബ്‌രീലിന് فَإِنَّهُ എന്നാലദ്ദേഹം نَزَّلَهُ അതിനെ അവതരിപ്പിച്ചു عَلَىٰ قَلْبِكَ നിന്റെ ഹൃദയത്തില്‍ بِإِذْنِ ഉത്തരവ് (അനുമതി) പ്രകാരം اللَّهِ അല്ലാഹുവിന്റെ مُصَدِّقًا സത്യമാക്കിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ളതിനെ وَهُدًى മാര്‍ഗദര്‍ശനമായും وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് 2:98 مَن كَانَ عَدُوًّا لِّلَّهِ وَمَلَـٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّ لِّلْكَـٰفِرِينَ ﴾٩٨﴿ ആരെങ്കിലും അല്ലാഹുവിനും അവന്റെ മലക്കുകള്‍ക്കും അവന്റെ റസൂലുകള്‍ക്കും ജിബ്‌രീലിനും മീകാഈലിനും ശത്രുവാണെങ്കില്‍ (അവര്‍ അറിഞ്ഞിരിക്കട്ടെ): എന്നാല്‍, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികള്‍ക്ക് ശത്രുവാകുന്നു. مَن كَانَ ആരെങ്കിലുമായാല്‍ عَدُوًّا ശത്രു لِّلَّهِ അല്ലാഹുവിന് وَمَلَائِكَتِهِ അവന്റെ മലക്കുകള്‍ക്കും وَرُسُلِهِ അവന്റെ റസൂലുകള്‍ക്കും, ദൂതന്‍മാര്‍ക്കും وَجِبْرِيلَ ജിബ്‌രീലിനും وَمِيكَالَ മീകാഈലിനും فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു عَدُوٌّ ശത്രുവാണ് لِّلْكَافِرِينَ അവിശ്വാസികള്‍ക്ക് ജിബ്‌രീല്‍ (عليه السلام) തങ്ങളുടെ ശത്രുവാണെന്നും, അതിനാല്‍ അദ്ദേഹം കൊണ്ടുവന്നു തന്ന ക്വുര്‍ആന്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും യഹൂദികള്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്നുള്ളതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. ജിബ്‌രീലിനെ ആരെങ്കിലും ശത്രുവായി ഗണിക്കുന്നുവെങ്കില്‍ ഗണിക്കട്ടെ, അതിന്റെ ഫലം അവര്‍ക്ക് കാണാം. എന്നാല്‍, അവര്‍ ഒരു യഥാര്‍ത്ഥം അറിഞ്ഞിരിക്കട്ടെ: അല്ലാഹുവിന്റെ ഉത്തരവ് പ്രകാരമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അദ്ദേഹം ക്വുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. അല്ലാതെ, അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിനൊത്ത് അവതരിപ്പിച്ചതൊന്നുമല്ല. അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാണദ്ദേഹം. ക്വുര്‍ആനാകട്ടെ, മുന്‍ വേദങ്ങളെ നിഷേധിക്കുന്നുമില്ല. അവയുടെ സത്യത സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. അതോടുകൂടി സത്യവിശ്വാസികള്‍ക്ക് അത് സന്‍മാര്‍ഗദായകവും, വമ്പിച്ച നേട്ടങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നതുമാണ്താനും. എന്നിരിക്കെ, ജിബ്‌രീലിനോട് പകവെക്കുന്നവര്‍, അല്ലാഹുവിനോടും, അവന്റെ ദൂതന്മാരായ ജിബ്‌രീല്‍, മീകാഈല്‍ തുടങ്ങിയ മലക്കുകളോടും, മനുഷ്യദൂതന്‍മാരായ പ്രവാചകന്‍മാരോടും പകവെക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ തനി കുഫ്‌റും നിഷേധവുമാണ്. അല്ലാഹു അവരുടെ ശത്രുവുമാകുന്നു. എന്നൊക്കെയാണ് അല്ലാഹു അവരോട് പറഞ്ഞതിന്റെ സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും, യഹൂദികളും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍, അവിടുത്തെ പ്രവാചകത്വത്തെ സംബന്ധിച്ച ഒരു വാഗ്വാദത്തിലായിരുന്നു അവര്‍ ജിബ്‌രീല്‍ (عليه السلام) തങ്ങളുടെ ശത്രുവാണെന്ന് പറഞ്ഞതെന്നും, അതല്ല, ഉമറും (رضي الله عنه) അവരും തമ്മില്‍ നടന്ന ഒരു സംഭാഷണത്തിലാണ് അതുണ്ടായതെന്നും കാണിക്കുന്ന രണ്ട് തരം രിവായത്തുകള്‍ കാണാം. എങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി നടന്ന സംഭാഷണത്തിലാണെന്നുള്ള രിവായത്തുകള്‍ക്കാണ് മുന്‍ഗണനയുള്ളത്. രണ്ടായിരുന്നാലും അവയുടെ സാരം ചുരുക്കത്തില്‍ ഇതാണ്: യഹൂദികള്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. മറുപടി അവര്‍ സമ്മതിക്കേണ്ടി വരുകയും ചെയ്തു. എന്നാല്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുന്നില്ല? എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വഹ്‌യ് കൊണ്ടുവരുന്നത് ജിബ്‌രീലാകകൊണ്ടാണ് ഞങ്ങള്‍ വിശ്വസിക്കാത്തത്. അദ്ദേഹം ഞങ്ങളുടെ ശത്രുവാണ്. ആപത്തുകളും ശിക്ഷകളുമായി വരുന്ന ആളാണദ്ദേഹം. മീകാഈലാണ് കൊണ്ടുവരുന്നതെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുമായിരുന്നു. അദ്ദേഹം ഞങ്ങളുടെ മിത്രമാണ്. അനസ് (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ വന്നിട്ടുള്ളതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘റസൂല്‍ തിരുമേനി’ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയില്‍ വന്ന വിവരം അറിഞ്ഞ് അബ്ദുല്ലാഹിബ്‌നു സലാം (റ) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു. പ്രവാചകന്‍മാര്‍ക്കല്ലാതെ മറുപടി പറയുവാന്‍ കഴിയാത്ത ചില കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അല്‍പം മുമ്പ് ജിബ്‌രീല്‍ (عليه السلام) എനിക്ക് അവയെക്കുറിച്ച് വിവരം നല്‍കിയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിന് മറുപടി കൊടുത്തു. ജിബ്‌രീല്‍ (عليه السلام) നെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ജിബ്‌രീലോ? അദ്ദേഹം യഹൂദികളുടെ ശത്രുവാണ്. അപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനങ്ങള്‍ ഓതി, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മറുപടി കേട്ട് അബ്ദുല്ലാഹിബ്‌നു സലാം (റ) അപ്പോള്‍ തന്നെ വിശ്വസിക്കുകയും ചെയ്തു. ഇമാം അസ്‌ക്വലാനി (റ) ബുഖാരിയുടെ വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ, അബ്ദുല്ലാഹിബ്‌നു സലാം (റ) ന്റെ സംഭാഷണത്തിന് മുമ്പ് ഈ വചനങ്ങള്‍ അവതരിച്ചിട്ടുണ്ടായിരിക്കുമെന്നാണ് ഈ ഹദീഥില്‍ നിന്ന് വ്യക്തമാകുന്നത് الله أعلم യഹൂദികളുടെ കൂട്ടത്തിലുള്ള ഒരു വലിയ പണ്ഡിതനും നേതാവുമായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം (റ). 2:99 وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَـٰتٍۭ بَيِّنَـٰتٍ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَـٰسِقُونَ ﴾٩٩﴿ തീര്‍ച്ചയായും നിനക്ക് നാം സുവ്യക്തങ്ങളായ പല ദൃഷ്ടാന്തങ്ങള്‍ ഇറക്കിത്തന്നിട്ടുണ്ട് തോന്നിയവാസികളല്ലാതെ (ആരും) അവയില്‍ അവിശ്വസിക്കുകയില്ല. وَلَقَدْ തീര്‍ച്ചയായും ഉണ്ട് أَنزَلْنَا നാം ഇറക്കി(യിട്ടുണ്ട്) إِلَيْكَ നിനക്ക് آيَاتٍ പലദൃഷ്ടാന്തങ്ങള്‍, സൂക്തങ്ങള്‍ بَيِّنَاتٍ സുവ്യക്തമായ وَمَا يَكْفُرُ അവിശ്വസിക്കുകയില്ല (താനും) بِهَا അവയില്‍ إِلَّا الْفَاسِقُونَ തോന്നിയവാസികള്‍ (ദുര്‍ന്നടപ്പുകാര്‍) അല്ലാതെ 2:100 أَوَكُلَّمَا عَـٰهَدُوا۟ عَهْدًا نَّبَذَهُۥ فَرِيقٌ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ ﴾١٠٠﴿ അവര്‍ വല്ല കരാറും (പ്രതിജ്ഞയും) ചെയ്യുമ്പോഴൊക്കെയും അവരില്‍ നിന്ന് ഒരു കൂട്ടര്‍ അതിനെ വലിച്ചെറിയുകയാണോ?! എന്നല്ല, അവരില്‍ അധികമാളും വിശ്വസിക്കുന്നില്ല. أَوَكُلَّمَا എല്ലായ്‌പ്പോഴുമോ عَاهَدُوا അവര്‍ കരാര്‍ ചെയ്തു عَهْدًا വല്ല കരാറും, ഒരു ഉടമ്പടി نَّبَذَهُ അതിനെ ഇട്ടു (എറിഞ്ഞു) കളഞ്ഞു فَرِيقٌ مِّنْهُم അവരില്‍ നിന്ന് ഒരു സംഘം بَلْ എന്നല്ല, പക്ഷേ أَكْثَرُهُمْ അവരിലധികം (ആള്‍) لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല 2:101 وَلَمَّا جَآءَهُمْ رَسُولٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ كِتَـٰبَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ ﴾١٠١﴿ അവരുടെ കൂടെയുള്ളതിനെ സത്യമാക്കുന്നതായ ഒരു റസൂല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വന്നപ്പോള്‍, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു കൂട്ടര്‍ അല്ലാഹുവിന്റെ ഗ്രന്ഥം തങ്ങളുടെ പിന്‍പുറത്തേക്ക് വലിച്ചെറിഞ്ഞു: അവര്‍ അറിയാത്തതുപോലെ. وَلَمَّا جَاءَهُمْ അവര്‍ക്ക് വന്നപ്പോള്‍ رَسُولٌ ഒരു റസൂല്‍ مِّنْ عِندِ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് مُصَدِّقٌ സത്യമാക്കുന്ന لِّمَا مَعَهُمْ അവരുടെ കൂടെയുള്ളതിനെ نَبَذَ ഇട്ടു(എറിഞ്ഞു)കളഞ്ഞു فَرِيقٌ ഒരു കൂട്ടര്‍, വിഭാഗം مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് أُوتُوا الْكِتَابَ അവര്‍ക്ക് (വേദ)ഗ്രന്ഥം നല്‍കപ്പെട്ടു كِتَابَ اللَّهِ അല്ലാഹുവിന്റെ ഗ്രന്ഥത്തെ وَرَاءَ പിമ്പുറത്ത് ظُهُورِهِمْ തങ്ങളുടെ മുതുകുക (പുറം) ളുടെ كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെ لَا يَعْلَمُونَ അവര്‍ അറിയുന്നില്ല സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങള്‍ (آيَاتٍ بَيِّنَاتٍ) എന്ന വാക്ക് ഏതെങ്കിലും പ്രത്യേകതരത്തിലുള്ള ദൃഷ്ടാന്തങ്ങളെ സൂചിപ്പിക്കുന്നില്ലെങ്കിലും സന്ദര്‍ഭം നോക്കുമ്പോള്‍, വേദക്കാരുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങളെ ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ സാധ്യത. യഹൂദികള്‍ക്ക് മാത്രം അറിയാവുന്ന വിവരങ്ങള്‍, അല്ലെങ്കില്‍ അവരുടെ പണ്ഡിതന്മാര്‍ക്കു മാത്രം അറിയാമായിരുന്ന രഹസ്യങ്ങള്‍, മുന്‍ഗാമികളായ ഇസ്‌റാഈല്യരില്‍ കഴിഞ്ഞു പോയ വാര്‍ത്തകള്‍, വേദഗ്രന്ഥത്തില്‍ അവര്‍ നടത്തിയ കൈകടത്തലുകള്‍ ആദിയായവയെപ്പറ്റി ക്വുര്‍ആന്‍ മുഖേന നബി വെളിപ്പെടുത്തിയ ദൃഷ്ടാന്തങ്ങളെല്ലാം അതില്‍ ഉള്‍പ്പെടുന്നു. അക്ഷരജ്ഞാനവും, വേദഗ്രന്ഥങ്ങളെക്കുറിച്ച് പരിചയവും ഇല്ലാത്ത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതെല്ലാം വെളിപ്പെടുത്തുമ്പോള്‍ അവിടുത്തെ സത്യതയെ നിഷേധിക്കുവാന്‍ നിഷ്പക്ഷ ബുദ്ധിയും നീതിബോധവുമുള്ള ആര്‍ക്കും സാദ്ധ്യമല്ലല്ലോ. ധിക്കാരികളും തോന്നിയവാസികളും മാത്രമേ അതിനു മുതിരുകയുള്ളൂ. പ്രതിജ്ഞകളും, കരാറുകളും ലംഘിക്കല്‍ ഇസ്‌റാഈല്യരുടെ ചിരകാല പാരമ്പര്യമാണെന്ന് ഇതുവരെയുള്ള വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാലും അതില്‍ ഉള്‍പ്പെടാത്തവരായി ചുരുക്കം വ്യക്തികളെങ്കിലും നല്ലവരുണ്ടായിരിക്കുമെന്ന് പറയേണ്ടതില്ല. അതാണ് ‘അവര്‍ അത് വലിച്ചെറിഞ്ഞു’ എന്നു പറയാതെ അവരില്‍ ഒരു കൂട്ടര്‍ അത് വലിച്ചെറിഞ്ഞു (نَّبَذَهُ فَرِيقٌ مِّنْهُم) എന്ന് പറഞ്ഞതിലെ സൂചന. പക്ഷേ, കരാര്‍ പാലിക്കാതെ വലിച്ചെറിഞ്ഞവരായിരുന്നു അവരില്‍ അധികഭാഗവും എന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. കരാര്‍ ലംഘിക്കുക പതിവാക്കിയ അവര്‍ അവസാനം അവരുടെ വേദഗ്രന്ഥത്തെതന്നെ പുറം തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. അതെ, അവരുടെ ഗ്രന്ഥത്തില്‍ പ്രവചിച്ചതും, അവര്‍ക്ക് വേണ്ടത്ര അറിയാവുന്നതും അവര്‍ അക്ഷമരായി കാത്തിരുന്നതും, തങ്ങളുടെ ഗ്രന്ഥത്തിന്റെ സത്യത ശരിവെച്ചു സ്ഥാപിക്കുന്നതുമായ ആ അന്ത്യപ്രവാചകന്‍ വന്നു കഴിഞ്ഞപ്പോള്‍, തങ്ങള്‍ക്ക് അദ്ദേഹത്തെപ്പറ്റി യാതൊന്നും അറിയാത്ത ഭാവത്തില്‍ -തനി അസൂയയും ധിക്കാരവും കൊണ്ട് മാത്രം- അദ്ദേഹത്തെ അവര്‍ നിഷേധിക്കുകയാണ് ചെയ്തത്. അങ്ങനെ തങ്ങള്‍ വിശ്വസിക്കുന്നതും, തങ്ങളുടെ ഏക ഗ്രന്ഥമെന്ന് അവര്‍ അവകാശപ്പെടുന്നതുമായ തൗറാത്തിനെ പുറകോട്ട് വലിച്ചെറിയുകയാണ് ഫലത്തില്‍ അവര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അത് മാത്രമോ? അവര്‍ ‘സിഹ്‌റി’ന്റെ മാര്‍ഗം പിന്‍പറ്റുക കൂടി ചെയ്തിരിക്കുകയാണ്. അല്ലാഹു പറയുന്നു: 2:102 وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾١٠٢﴿ സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് 'സിഹ്ര്‍' [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) 'ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്' എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്റെയും, അവന്റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. (വാസ്തവത്തില്‍), അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)! وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു مَا تَتْلُو ഓതിയിരുന്നതിനെ الشَّيَاطِينُ പിശാചുക്കള്‍ عَلَىٰ مُلْكِ രാജത്വത്തിന്റെ പേരില്‍, രാജവാഴ്ചയെപ്പറ്റി سُلَيْمَانَ സുലൈമാന്റെ وَمَا كَفَرَ അവിശ്വസിച്ചിട്ടുമില്ല سُلَيْمَانُ സുലൈമാന് ‍وَلَٰكِنَّ الشَّيَاطِينَ എങ്കിലും പിശാചുക്കള്‍ كَفَرُوا അവര്‍ അവിശ്വസിച്ചു يُعَلِّمُونَ പഠിപ്പിച്ചുകൊണ്ട് النَّاسَ മനുഷ്യര്‍ക്ക് السِّحْرَ സിഹ്ര്‍, ആഭിചാരം, മാരണം وَمَا أُنزِلَ ഇറക്കപ്പെട്ടതും عَلَى الْمَلَكَيْنِ രണ്ട് മലക്കുകളുടെ മേല്‍ بِبَابِلَ ബാബിലി (ബാബിലോണി)ല്‍ هَارُوتَ അതായത് ഹാറൂത്തിന് وَمَارُوتَ മാറൂത്തിനും وَمَا يُعَلِّمَانِ അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നില്ല مِنْ أَحَدٍ ഒരാള്‍ക്കും തന്നെ حَتَّىٰ يَقُولَا അവര്‍ രണ്ടാളും പറയുന്നത് വരെ (പറയാതെ) إِنَّمَا نَحْنُ ഞങ്ങള്‍ മാത്രമാണ് , നിശ്ചയമായും ഞങ്ങള്‍ فِتْنَةٌ ഒരു പരീക്ഷണം (മാത്രമാണ്) فَلَا تَكْفُرْ അതിനാല്‍ നീ അവിശ്വസിക്കരുത്, കാഫിറാകേണ്ട فَيَتَعَلَّمُونَ എന്നിട്ട് അവര്‍ പഠിച്ചിരുന്നു, പഠിക്കും مِنْهُمَا രണ്ടാളില്‍ നിന്നും مَا യാതൊന്ന്, ഒരു കാര്യം يُفَرِّقُونَ അവര്‍ ഭിന്നിപ്പുണ്ടാക്കും, വേര്‍പ്പെടുത്തും بِهِ അതുകൊണ്ട്, അതിനാല്‍ بَيْنَ الْمَرْءِ മനുഷ്യന്റെ ഇടയില്‍ وَزَوْجِهِ അവന്റെ ഇണ (ഭാര്യ)യുടെയും وَمَا هُم അവരല്ലതാനും بِضَارِّينَ ഉപദ്രവം വരുത്തുന്നവര്‍ بِهِ അതുകൊണ്ട് مِنْ أَحَدٍ ഒരാളെയും (തന്നെ) إِلَّا بِإِذْنِ അനുമതി (ഉത്തരവ്)കൂടാതെ اللَّهِ അല്ലാഹുവിന്റെ وَيَتَعَلَّمُونَ അവര്‍ പഠിക്കുകയും ചെയ്യും مَا يَضُرُّهُمْ അവര്‍ക്ക് ഉപദ്രവം വരുത്തുന്നത് وَلَا يَنفَعُهُمْ അവര്‍ക്ക് ഉപകാരം ചെയ്യാത്തതും وَلَقَدْ عَلِمُوا തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട് لَمَنِ اشْتَرَاهُ അതിനെ വാങ്ങിയവന്‍ (തീര്‍ച്ചയായും) مَا لَهُ അവനില്ല فِي الْآخِرَةِ പരലോകത്തില്‍ مِنْ خَلَاقٍ ഒരു ഓഹരിയും, വിഹിതവും وَلَبِئْسَ വളരെ ചീത്തതന്നെ مَا യാതൊന്ന് (കാര്യം) شَرَوْا അവര്‍ വിറ്റു بِهِ അതിന് أَنفُسَهُمْ തങ്ങളെത്തന്നെ, തങ്ങളുടെ സ്വന്തങ്ങളെ لَوْ كَانُوا അവരായിരുന്നെങ്കില്‍ (നന്നായേനെ) يَعْلَمُونَ അവര്‍ അറിയും 2:103 وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌ مِّنْ عِندِ ٱللَّهِ خَيْرٌ ۖ لَّوْ كَانُوا۟ يَعْلَمُونَ ﴾١٠٣﴿ അവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍! അല്ലാഹുവിങ്കല്‍ നിന്നുള്ള ഏതൊരു പ്രതിഫലവും ഏറ്റവും ഉത്തമമത്രെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനെ)! وَلَوْ أَنَّهُمْ അവര്‍ ആയിരുന്നെങ്കില്‍ آمَنُوا അവര്‍ വിശ്വസിച്ചു وَاتَّقَوْا അവര്‍ സൂക്ഷിക്കുകയും ചെയതു لَمَثُوبَةٌ തീര്‍ച്ചയായും വല്ല പ്രതിഫലവും, ഒരു പ്രതിഫലം مِّنْ عِندِ اللَّهِ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള خَيْرٌ നല്ലതാണ്, ഏറ്റം ഉത്തമമാണ് لَّوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അവര്‍ അറിയും ഇസ്‌റാഈല്യര്‍ തങ്ങളുടെ വേദഗ്രന്ഥത്തിന്റെ അദ്ധ്യാപനങ്ങളെ പുറം തള്ളിക്കളഞ്ഞ വിവരം കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. അവരുടെ മറ്റൊരു ദുഷ്‌ചെയ്തിയാണ് ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത് . സിഹ്ര്‍ അഥവാ ക്ഷുദ്രകല അഭ്യസിക്കലും, പ്രവര്‍ത്തിക്കലും, പ്രചരിപ്പിക്കലും, അതിന് മതത്തിന്റെ പരിവേഷം നല്‍കലും അവരുടെ പതിവായിരുന്നു. പല കൃതികളും ഈ വിഷയത്തില്‍ അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അങ്ങിനെയുള്ള കൃതികളെല്ലാം ശേഖരിച്ചു സുലൈമാന്‍ നബി (عليه السلام) ഭൂമിക്കടിയില്‍ കുഴിച്ചിട്ടുവെന്നും, അദ്ദേഹത്തിന്റെ മരണത്തിന്‌ശേഷം പിശാചുക്കള്‍ അവയെപ്പറ്റി മനുഷ്യര്‍ക്ക് അറിവ് കൊടുത്തുവെന്നും, ജനങ്ങള്‍ അവ കണ്ടെടുത്തു അവ ഉപയോഗപ്പെടുത്തി വന്നുവെന്നും പ്രസ്താവിക്കപ്പെട്ടു കാണുന്നു. ഏതായാലും സുലൈമാന്‍ (عليه السلام)ന്റെ രാജവാഴ്ച നടന്ന കാലത്ത് ജിന്നുകള്‍, പറവകള്‍ മുതലായവയെ കീഴ്‌പ്പെടുത്തുക തുടങ്ങി മറ്റാര്‍ക്കും സിദ്ധിക്കാത്ത പല കഴിവുകളും അദ്ദേഹത്തിന് സിദ്ധിച്ചിരുന്നുവല്ലോ. ഇതൊക്കെ സിഹ്ര്‍ മൂലമാണെന്ന് അവര്‍ ജനമദ്ധ്യെ പ്രചരിപ്പിച്ചു. അങ്ങിനെ സിഹ്‌റിന് പ്രചുരപ്രചാരണം സിദ്ധിച്ചു. ഇതിനെപ്പറ്റിയാണ് ഈ വചനത്തില്‍ പരമാര്‍ശിക്കുന്നത്. സിഹ്‌റിന്റെ പാരമ്പര്യം നിലനിറുത്തിപ്പോന്ന യഹൂദികള്‍ സുലൈമാന്‍ (عليه السلام) നെ ആഭിചാര വിദഗ്ധനായ ഒരു രാജാവായി ഗണിച്ചു വരുന്നു. അതിനൊരു ഖണ്ഡനം കൂടിയാണ് ഈ വചനം. تلاوة (ഓതുക, പാരായണം ചെയ്യുക) എന്ന വാക്ക് വേദഗ്രന്ഥങ്ങളെപ്പോലെ വന്ദിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ വായനയിലാണ് സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. സിഹ്‌റിന് ഒരു മത വിജ്ഞാനത്തിന്റെ ഛായകൂടി അവര്‍ നല്‍കിയിരുന്നത് കൊണ്ടാണ് مَاتَتْلوُالشَّيَاطِين (പിശാചുക്കള്‍ ഓതിക്കൊടുത്തിരുന്നത്) എന്ന് സിഹ്‌റിന്റെ വായനയെപ്പറ്റി പ്രസ്താവിച്ചതെന്ന് ഇമാം റാഗിബ് (റ) ചൂിക്കാട്ടിയിരിക്കുന്നു. പിശാചുക്കള്‍ കൊണ്ട് ഇവിടെ ഉദ്ദേശ്യം ജിന്ന് വര്‍ഗത്തില്‍ പെട്ടവരും, മനുഷ്യവര്‍ഗത്തില്‍ പെട്ടവരുമായ രണ്ട് തരം പിശാചുക്കളുമാണെന്നാണ് മനസ്സിലാകുന്നത്. മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ എല്ലാ നബിമാര്‍ക്കും നാം ശത്രുക്കളാക്കിയിട്ടുണ്ട് وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ…. എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം എന്നീ അര്‍ത്ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ര്‍ (السِّحْر) കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്നു പറയാം. സിഹ്‌റിന്റെ പല വകുപ്പുകളും ഉദാഹരണങ്ങളും പല മഹാന്‍മാരും വിവരിച്ചു കാണാം. ചുരുക്കത്തില്‍ മന്ത്രതന്ത്രങ്ങള്‍, ജപഹോമാദികള്‍, ഉറുക്കുനറുക്കുകള്‍, അക്കക്കളങ്ങള്‍, രക്ഷാതകിടുകള്‍, കയ്യൊതുക്കം, മെസ്മരിസം, ഹിപ്‌നോട്ടിസം, മയക്കുവിദ്യകള്‍ ആദിയായവയെല്ലാം സിഹ്‌റിന്റെ ഇനങ്ങളത്രെ. ‘ഇസ്മിന്റെ പണി’, ‘ത്വല്‍സമാത്ത്’ മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങിനെത്തന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവന്‍, ദേവി, പിശാച്, മരണമടഞ്ഞവര്‍, നക്ഷത്രഗ്രഹങ്ങള്‍ ആദിയായ ഏതില്‍ നിന്നെങ്കിലുമുള്ള സഹായാര്‍ത്ഥനകളും ചില പ്രത്യേക തരത്തിലുള്ള കര്‍മമുറകളും അടങ്ങിയിരിക്കും. ചിലപ്പോള്‍, ചില മരുന്നുകളും മന്ത്രതന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും. ഗൂഢവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ ആപത്തുകളില്‍ നിന്ന് രക്ഷനേടുക, ശത്രുക്കള്‍ക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക, വന്‍കാര്യങ്ങള്‍ സാധിക്കുക, ആളുകളെ തമ്മില്‍ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അല്‍ഭുത കൃത്യങ്ങള്‍ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങള്‍. മിക്കവാറും ഇനങ്ങള്‍ യാഥാര്‍ത്ഥ്യമില്ലാത്തതും, തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ, മാനസികമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും, അതുവഴി ചില അനുഭവങ്ങള്‍ പ്രകടമാകുന്നതുമായിരിക്കും. മേല്‍ വിവരിച്ചതില്‍ നിന്ന് സിഹ്ര്‍ പലതരത്തിലുണ്ടെന്നും, ഗൗരവത്തിലും ലാഘവത്തിലും എല്ലാം ഒരു പോലെയല്ലെന്നും മനസ്സിലാക്കാമല്ലോ. മൊത്തത്തില്‍ എല്ലാം കുറ്റകരവും വെറുക്കപ്പെട്ടതും തന്നെയാണെങ്കിലും എല്ലാതരം സിഹ്‌റും യഥാര്‍ത്ഥത്തില്‍ ശിര്‍ക്കും കുഫ്‌റുമാകുന്നില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ സിഹ്‌റും കുഫ്‌റാണെന്ന് ചിലര്‍ പറഞ്ഞുകാണാമെങ്കിലും സിഹ്‌റിന്റെ അര്‍ത്ഥവ്യാപ്തിയും അതിലെ തരാതരങ്ങളും ഗൗനിക്കാതെയുള്ള ഒരഭിപ്രായമാണത്. ഏതായാലും സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും യോജിക്കാത്തതും അവിശ്വാസത്തിനും, അവിശ്വാസികള്‍ക്കും മാത്രം യോജിക്കുന്നതുമാണ് സിഹ്‌റിന്റെ എല്ലാ ഇനങ്ങളുമെന്നതില്‍ സംശയമില്ല. كُفْر (കുഫ്ര്‍)എന്ന ശീര്‍ഷകത്തില്‍ ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയ ഒരു വസ്തുത ഇവിടെ അറിയുന്നത് ഉപകാരമായിരിക്കും. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: ‘പ്രശംസിക്കപ്പെട്ട എല്ലാ (നല്ല) കാര്യങ്ങളും, ഈമാനില്‍ (സത്യവിശ്വാസത്തില്‍) ഉള്‍പ്പെടുത്തപ്പെട്ടതാകകൊണ്ട് ആക്ഷേപിക്കപ്പെട്ട എല്ലാ (ചീത്ത) കാര്യങ്ങളും കുഫ്‌റില്‍ (അവിശ്വാസത്തില്‍) ഉള്‍പ്പെടുന്നതായും ഗണിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സിഹ്‌റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ (ഇവിടെ) ‘സുലൈമാന്‍ അവിശ്വസിച്ചിട്ടില്ല, എങ്കിലും സിഹ്ര്‍ പഠിപ്പിച്ചുംകൊണ്ട് പിശാചുക്കള്‍ അവിശ്വസിച്ചിരിക്കുന്നു’ എന്നും ഹജ്ജിന്റെ നിര്‍ബന്ധത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആരെങ്കിലും അവിശ്വസിച്ചാല്‍ അല്ലാഹു ലോകരുടെ ആശ്രയം വേണ്ടാത്തവനാണ് (3:97) എന്നുമൊക്കെ (ക്വുര്‍ആനില്‍) പറഞ്ഞിരിക്കുന്നത്.’ സുലൈമാന്‍ നബി (عليه السلام)യുടെ ജ്ഞാനം, അദ്വിതീയവും അതിവിദഗ്ധവുമായ രാജവാഴ്ച, ഭരണപരവും കലാപരവുമായ അഭിവൃദ്ധി ആദിയായവയെപ്പറ്റി വേദക്കാര്‍ പുകഴ്ത്തിപ്പറയുക പതിവാണ്. അവരുടെ ഗ്രന്ഥങ്ങളില്‍ അതുസംബന്ധമായ അനേകം പ്രസ്താവനകളും കാണാം. അതേ സമയത്ത് അദ്ദേഹത്തെ അവര്‍ ഒരു പ്രവാചകനായ രാജാവായിട്ടല്ല ഗണിക്കുന്നത്. കേവലം അക്രമിയും, ധൂര്‍ത്തനും, സ്വേച്ഛാധിപതിയുമായ ഒരു രാജാവായിട്ടേ ഗണിക്കുന്നുള്ളൂ. വിഗ്രഹാരാധന പോലും അദ്ദേഹത്തിന്റെ പേരില്‍ അവര്‍ ചുമത്തിക്കാണാം. വേദ പുസ്തക നിഘണ്ടുവില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചെഴുതിയ ചില വാക്യങ്ങളില്‍ നിന്നുതന്നെ ഈ വാസ്തവം മനസ്സിലാക്കാവുന്നതാണ്. അതിലെ ചില വാചകങ്ങള്‍ നോക്കുക: (1) ഇവന്‍ (ശലോമോന്‍) ഇതര ജനങ്ങളാല്‍ എത്രത്തോളം പ്രശംസനീയനായിത്തീര്‍ന്നുവോ അത്രത്തോളം സ്വജനങ്ങളെ നാശഗര്‍ത്തത്തിലേക്ക് വലിച്ചുകൊണ്ടുപോയി എന്ന് പറയാവുന്നതാണ്. എങ്കിലും ഇവന്റെ കാലത്ത് യഹോവയുടെ ആരാധനക്ക് വളരെ പ്രസിദ്ധിയുണ്ടായി. (2) ഇവന്‍ (ശലോമോന്‍) ഉത്തമമായ യഹോവാ വന്ദന സ്ഥാപിക്കുന്നതിനും, യിസ്‌റായേല്‍ രാജ്യത്തെ വിസ്തൃതമാക്കുന്നതിനും ഇതര ജനങ്ങള്‍ക്കും യിസ്‌റായേല്‍ ജനതക്കുമിടയില്‍ സഖ്യമുണ്ടാക്കുന്നതിനും ആദ്യമായി ശ്രമിച്ചു. എന്നാല്‍, ഇവന്‍ താമസിപ്പിച്ചിരുന്ന അനേകം ഭാര്യമാരുടെ പ്രേരണക്ക് വശംവദനായി അന്യദേവന്‍മാരെ ആരാധിക്കയാലും വ്യര്‍ത്ഥാഢംബരങ്ങള്‍ക്കായി അനവധി ദ്രവ്യം ദുര്‍വ്യയം ചെയ്കയാലും തന്റെ രാജ്യത്തില്‍ താന്‍ ഉണ്ടാക്കിയ അഭിവൃദ്ധിയെല്ലാം നഷ്ടമാക്കി. തനിക്കുണ്ടായിരുന്ന ജ്ഞാനത്താല്‍ തന്നെത്താന്‍ നിയന്ത്രിച്ചു നടത്തുന്നതിന് പ്രാപ്തിയില്ലാതെ സ്വാര്‍ത്ഥ തല്‍പരതയും, അഹംഭാവവും നിമിത്തം തനിക്ക് മുമ്പുണ്ടായിരുന്ന മഹിമയെല്ലാം അവന്‍ ക്ഷയിപ്പിച്ചു. (വേദ പുസ്തക നിഘു പേജ് 509) അതേ പുസ്തകത്തില്‍ തന്നെ യിസ്‌റായേലിന്റെ ചരിത്രത്തിന്നാധാരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ ഇങ്ങിനെയും പറഞ്ഞിരിക്കുന്നു: ഇവയെല്ലാം ഒത്തുനോക്കിയാല്‍ ശാലോമോന്റെ മരണപര്യന്തമുള്ള ചരിത്രത്തിലെ ചില ഭാഗങ്ങളില്‍ കുറേശ്ശെ സംശയങ്ങള്‍ ഉള്ളതായി തോന്നാം. (വേദ പുസ്തക നിഘണ്ടു പേജ് 372) സുലൈമാന്‍ നബി (عليه السلام)യെപ്പറ്റി വേദക്കാര്‍ ഗണിച്ചുവരുന്നതെങ്ങിനെയാണെന്ന് ഈ വരികളില്‍ നിന്ന് വ്യക്തമാണല്ലോ. ഇതെല്ലാം കാരണമായിട്ടാണ് സുലൈമാന്‍ സിഹ്ര്‍ ചെയ്തിട്ടില്ല എന്നോ മറ്റോ പറയാതെ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا (സുലൈമാന്‍ അവിശ്വസിച്ചിട്ടില്ല ; എങ്കിലും പിശാചുക്കളത്രെ അവിശ്വസിച്ചത്) എന്ന് അല്ലാഹു പറയുന്നതും. എല്ലാ ദുര്‍മാര്‍ഗത്തിന്റെയും ദുഷ്ടതകളുടെയും മൂര്‍ത്തികളാണല്ലോ പിശാചുക്കള്‍. ജിന്ന് പിശാചുക്കള്‍ അവരാല്‍ കഴിയുന്ന മാര്‍ഗങ്ങളും മനുഷ്യപിശാചുക്കള്‍ അവരാല്‍ കഴിയുന്ന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി മനുഷ്യര്‍ക്ക് സിഹ്‌റിന്റെ വിദ്യകള്‍ പഠിപ്പിച്ചും പ്രചരിപ്പിച്ചും കൊണ്ടിരുന്നതിനെപ്പറ്റിയാണ് يُعَلِّمُونَ النَّاسَ السِّحْرَ (അവര്‍ ജനങ്ങള്‍ക്ക് സിഹ്ര്‍ പഠിപ്പിച്ചിരുന്നു) എന്ന് പറഞ്ഞത്. അടുത്ത വാക്യത്തില്‍ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ (ബാബിലോണില്‍ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവയുടെ ചുരുക്കം ഇതാണ്: (1) وَمَاأنُزِلَ എന്ന വാക്കിന് ഇറക്കപ്പെട്ടതും എന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത് .വാചകഘടനയുടെ സ്വാഭാവികമായ നില നോക്കുമ്പോഴും അതാണ് മുന്‍ഗണന അര്‍ഹിക്കുന്നത് . ഇതനുസരിച്ച് ഈ വാക്ക് അതിന്റെ നേരെ മുമ്പുള്ള يُعَلِّمُونَ النَّاسَ السِّحْرَ (അവര്‍ മനുഷ്യര്‍ക്ക് സിഹ്ര്‍ പഠിപ്പിച്ചിരുന്നു) എന്ന വാക്യത്തോട്ചേര്‍ന്നതായിരിക്കും. അപ്പോള്‍, പിശാചുക്കള്‍ സിഹ്‌റും അതിന് പുറമെ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും പഠിപ്പിച്ചിരുന്നു എന്നായിരിക്കും അര്‍ത്ഥം. അല്ലെങ്കില് ‍اتَّبَعُوا مَا تَتْلُو الشَّيَاطِينُ (പിശാചുക്കള്‍ ഓതിക്കൊടുത്തതിനെ അവര്‍ പിന്‍പറ്റി) എന്നവാക്യത്തോട് ചേര്‍ന്നതുമാവാം. ഇതാണ് പലരും സ്വീകരിച്ചു കാണുന്നത്. അപ്പോള്‍, പിശാചുക്കള്‍ ഓതിക്കൊടുത്തിരുന്നതിന് പുറമെ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും യഹൂദികള്‍ പിന്‍പറ്റി -പ്രയോഗിച്ചു വന്നു- എന്നായിരിക്കും അര്‍ത്ഥം. (2) وَمَاأنُزِلَ എന്ന വാക്കിന് ‘ഇറക്കപ്പെട്ടിട്ടുമില്ല’ എന്നും ചില വ്യാഖ്യാതാക്കള്‍അര്‍ത്ഥം കല്‍പിച്ചിരിക്കുന്നു. مَا (മാ) എന്ന പദത്തിന് ഇല്ല എന്ന് നിഷേധത്തി (نفى)ന്റെ അര്‍ത്ഥമുണ്ടെങ്കിലും, വാചകത്തിന്റെ ഘടനാപരമായ സ്വഭാവം, ആ മലക്കുകളെപ്പറ്റിതുടര്‍ന്ന് പറയുന്ന പ്രസ്താവനകള്‍ മുതലായവ നോക്കുമ്പോള്‍ ഈ അഭിപ്രായം കേവലം ദുര്‍ബ്ബലമായ ഒരു അഭിപ്രായമായിട്ടാണ് തോന്നുന്നത്. ദൈര്‍ഘ്യം ഭയന്ന് കൂടുതല്‍ വിശദീകരിക്കുന്നില്ല. ഒന്നാമത്തെ അഭിപ്രായ പ്രകാരം മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും എന്ന് അര്‍ത്ഥമാകുമ്പോള്‍ മലക്കുകള്‍ക്ക് സിഹ്‌റിന്റെ വകുപ്പില്‍ പെട്ടകാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടുവെന്നും അവര്‍ ജനങ്ങള്‍ക്ക് സിഹ്ര്‍ പഠിപ്പിച്ചുവെന്നും വരുമല്ലോ. ഇതില്‍ നിന്നുളവാകുന്ന സംശയങ്ങളാണ് വാസ്തവത്തില്‍ മലക്കുകള്‍ക്ക് ഇറക്കപ്പെട്ടിട്ടില്ല എന്ന രണ്ടാമത്തെ അര്‍ത്ഥം കല്‍പിക്കപ്പെടുവാന്‍കാരണമായിരിക്കുന്നത്. ഈ സംശയങ്ങള്‍ക്കുള്ള മറുപടി താഴെ വരുന്ന വിവരണങ്ങളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. إِن شَاءَ اللَّهُ مَلَكَيْنِ (മലകൈനി) എന്ന് പറഞ്ഞത് രണ്ട് യഥാര്‍ത്ഥ മലക്കുകളെ ഉദ്ദേശിച്ചു തന്നെയാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. മലക്കുകളെപ്പോലെ ശുദ്ധന്‍മാരായ -ശുദ്ധന്‍മാരും നല്ലവരുമെന്ന് കരുതപ്പെടുന്ന- രണ്ട് മനുഷ്യന്‍മാര്‍ എന്നാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട് مَلِكَيْنِ (മലികൈനി) എന്നും ആ വാക്ക് വായിക്കപ്പെട്ടിട്ടുണ്ട് താനും. രാജാക്കള്‍ എന്നായിരിക്കും അപ്പോള്‍ അതിനര്‍ത്ഥം. യഥാര്‍ത്ഥ മലക്കുകള്‍ തന്നെഎന്നുള്ളതാണ് കൂടുതല്‍ ബലപ്പെട്ട അഭിപ്രായം. മലക്കുകള്‍ മനുഷ്യരൂപത്തില്‍പ്രത്യക്ഷപ്പെടുകയും, ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത് അസാധാരണമാണെങ്കിലും അതില്‍ അസാംഗത്യമായി ഒന്നുമില്ല. ഉദ്ദേശിച്ചതു പോലെയുള്ള രൂപത്തില്‍ പ്രത്യക്ഷപ്പെടുവാന്‍ കഴിവുള്ളവരാണ് മലക്കുകള്‍. തുടര്‍ന്നു പറയുന്നതുപോലെ ഒരു പരീക്ഷണമായിരുന്നു അതെന്നുകൂടി വരുമ്പോള്‍, അതൊട്ടും വിദൂരമല്ല താനും. ഇബ്‌റാഹീം നബി (عليه السلام) യുടെ അടുക്കല്‍ അതിഥികളുടെ രൂപത്തിലും, ലൂത്വ് നബി (عليه السلام)യുടെ അടുക്കല്‍ സുന്ദരന്‍മാരായ യുവാക്കളുടെ രൂപത്തിലും, മര്‍യം (അ) ന്റെ അടുക്കല്‍ പുരുഷരൂപത്തിലും മലക്കുകള്‍ ചെന്നത്‌ ക്വുര്‍ആനില്‍ തന്നെ പ്രസ്താവിക്കപ്പെട്ടതാണല്ലോ. ഒരിക്കല്‍ സ്വഹാബികള്‍ക്ക് അപരിചിതനായ ഒരാള്‍ വന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പലതും ചോദിച്ചറിഞ്ഞു പോയശേഷം. അത് ജിബ്‌രീല്‍ (عليه السلام) ആയിരുന്നുവെന്നും, മതകാര്യങ്ങള്‍ ചോദിച്ചറിയുന്നതെങ്ങിനെയെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരുവാന്‍ വേണ്ടി വന്നതായിരുന്നു അദ്ദേഹമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു പ്രസിദ്ധ ഹദീഥിലും കാണാം. ഇറക്കപ്പെട്ടത് (مَاأنُزِلَ) എന്ന് പറഞ്ഞിരിക്കകൊണ്ട് അത് വഹ്‌യിന്റെ നിലക്കുള്ളതാവണമെന്നൊന്നുമില്ല. ഭൂമിയില്‍ ഇരുമ്പ് ഉല്‍പാദിപ്പിച്ചതിനെപ്പറ്റി وَأَنْزَلْنَاالْحَدِيدَ (നാം ഇരുമ്പ് ഇറക്കുകയും ചെയ്തു. (57:25) എന്നും, റസൂല്‍ തിരുമേനിക്കും (സത്യവിശ്വാസികള്‍ക്കും മനഃശാന്തി നല്‍കിയതിനെപ്പറ്റി) أَنْزَلَ الَّله سُكِينَتَهُ (അല്ലാഹു അവന്റെ ശാന്തി ഇറക്കി. (9:26) എന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍, ജനങ്ങള്‍ക്കൊരു പരീക്ഷണമായി അയക്കപ്പെട്ട ആ രണ്ട് മലക്കുകള്‍ ഏതെങ്കിലും വിധേന അറിയപ്പെട്ടുവെന്നേ അതില്‍ നിന്ന് മനസ്സിലാക്കേതുള്ളൂ. ഏതായാലും അവര്‍ക്ക് പ്രത്യേകമായി നല്‍കപ്പെട്ടിരുന്നത് സിഹ്‌റിന്റെ ഇനത്തില്‍പെട്ട ചില അറിവുകളായിരുന്നുവെന്ന് തുടര്‍ന്നുള്ള പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാം. പരീക്ഷണമായി അയക്കപ്പെട്ട ആ രണ്ട് പേരും യഥാര്‍ത്ഥ മലക്കുകളാണെങ്കിലും അല്ലെങ്കിലും ശരി, അവരുടെ പേര്‍ ഹാറൂത്ത് എന്നും മാറൂത്ത് എന്നുമായിരുന്നു. സംഭവം നടന്നത് ബാബിലോണില്‍ വെച്ചുമായിരുന്നു. (بِبَابِلَ هَارُوتَ وَمَارُوتَ) നെബോക്വദ്‌നേസര് ‍(بخنتصر) രാജാവിന്റെ ആക്രമണത്തില്‍ ഇസ്‌റാഈല്യരെ ബാബിലോണിലേക്ക് നടുകടത്തപ്പെട്ടതും, വളരെക്കാലം അവിടെ അവര്‍ അടിമകളായി കഴിഞ്ഞുകൂടിയതും പ്രസിദ്ധമാണ്. അക്കാലത്തായിരിക്കാം ഒരു പക്ഷേ ഈ സംഭവം. (അല്ലാഹുവിനറിയാം) ഹാറൂത്തും, മാറൂത്തും ചെയ്തിരുന്നതെന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു: وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ (ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതുകൊണ്ട് നീ അവിശ്വാസിയായിപ്പോകരുത് എന്ന് പറയാതെ അവര്‍ ആര്‍ക്കും പഠിപ്പിക്കുമായിരുന്നില്ല). അതേ, അവര്‍ ജനങ്ങള്‍ക്ക് ചിലതെല്ലാം പഠിപ്പിച്ചു കൊടുത്തിരുന്നു. പക്ഷേ, ഇത് പഠിച്ചു പ്രയോഗിക്കുവാനുള്ളതല്ല, അങ്ങിനെ ചെയ്താല്‍ നീ അവിശ്വാസിയാകുവാന്‍ ഇടവരും, അത് സൂക്ഷിക്കണം. നല്ലവരെയും ദുഷിച്ചവരെയും വേര്‍തിരിക്കുവാനുള്ള ഒരു പരീക്ഷണമായി നിയോഗിക്കപ്പെട്ടവര്‍ മാത്രമാണ് ഞങ്ങള്‍. അത്‌കൊണ്ട് നീ വഞ്ചിതനാകരുത് എന്നൊക്കെ ഉപദേശിച്ചു കൊണ്ടായിരുന്നു അവര്‍ ജനങ്ങള്‍ക്ക് അത് പഠിപ്പിച്ചിരുന്നത്. ആ രണ്ട് പേരില്‍ നിന്നും മനുഷ്യര്‍ പഠിച്ചിരുന്ന അറിവിന്റെ സ്വഭാവം എന്തായിരുന്നുവെന്നും അല്ലാഹു വ്യക്തമാക്കുന്നു: فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ (അതെ, മനുഷ്യനും അവന്റെ ഇണക്കുമിടയില്‍ -ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍- ഭിന്നിപ്പും ഛിദ്രവുമുണ്ടാക്കുന്ന ചില കാര്യങ്ങള്‍.) ഇതേ സിഹ്‌റിന്റെ ഇനത്തില്‍ പെട്ടതും വിരോധിക്കപ്പെട്ടതുമാണെന്ന് പറയേണ്ടതില്ല. എന്നിരിക്കെ, അതുമൂലം ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ പിണക്കവും ഭിന്നിപ്പുമുണ്ടാക്കുവാന്‍ അവര്‍ക്കെങ്ങിനെ കഴിയും? അതെ, وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ (അല്ലാഹുവിന്റെ ഉത്തരവുകൂടാതെ ഒരാള്‍ക്കും അവര്‍ ഉപദ്രവം വരുത്തുന്നവരല്ല) ഇന്ന കാര്യം പ്രവര്‍ത്തിച്ചാല്‍ ഇന്ന ഫലമുണ്ടാകുമെന്ന് അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ഫലങ്ങളാകട്ടെ, നല്ലതും ചീത്തയുമാവാം. ഉപകാരവും ഉപദ്രവുമാകാം. അതുകൊണ്ടാണ് ചീത്തയും ഉപദ്രവകരവുമായ കാര്യങ്ങള്‍ ചെയ്യരുതെന്ന് അവന്‍ വിരോധിക്കുന്നതും. ഉദാഹരണമായി: വാളെടുത്തു മനുഷ്യന്റെ കഴുത്തിന് വെട്ടിയാല്‍ മരണത്തിന് ഇടയാകാമെന്നുള്ളത് അല്ലാഹുവിന്റെ നിശ്ചയങ്ങളില്‍ ഒന്നാണ്. അതുകൊണ്ടാണ് വിരോധിക്കപ്പെട്ടിരിക്കുന്നതും. അതേ സമയത്ത് അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ ഒരു കാര്യവും സംഭവിക്കുന്നതുമല്ല. ഓരോന്നിനും കാരണങ്ങള്‍ നിശ്ചയിച്ചതും, ആ കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതത് കാര്യങ്ങള്‍ സംഭവിക്കുന്നതും അവന്റെ ഉദ്ദേശ്യവും ഉത്തരവും അനുസരിച്ചു തന്നെ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ സിഹ്‌റിന്റെയോ, സിഹ്ര്‍ ചെയ്യുന്നവന്റെയോ സ്വന്തം കഴിവ് കൊണ്ടല്ല -സിഹ്‌റിനെ ഒരു ഉപദ്രവകാരണമാക്കി അല്ലാഹു നിശ്ചയിച്ചതു കൊണ്ടാണ്- ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ അതുമൂലം ഭിന്നിപ്പുണ്ടാകുന്നത് എന്ന് സാരം. ഇവിടെ പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു സംഗതിയുണ്ട്: ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം എന്ന് മൊത്തത്തിലങ്ങ് പറഞ്ഞതല്ലാതെ, അക്കാര്യം പ്രാവര്‍ത്തികമാകുന്നത് എങ്ങിനെയാണെന്ന് അല്ലാഹു വിവരിച്ചിട്ടില്ല. അത് വിവരിക്കലല്ല ഇവിടെ ഉദ്ദേശ്യവും. അങ്ങിനെ ചില ദുഷ്പ്രവര്‍ത്തികളൊക്കെയുണ്ട്; അവ അവിശ്വാസത്തില്‍ പെട്ടതാണ്; പക്ഷേ, അവമൂലം ഉപദ്രവകരങ്ങളായ അനുഭവങ്ങള്‍ വല്ലതും ഉണ്ടായേക്കാം; എന്നാലത് തല്‍കര്‍ത്താക്കള്‍ക്ക് അദൃശ്യമോ അമാനുഷികമോ ആയ വല്ല കഴിവുകളും ഉള്ളതുകൊണ്ടോന്നുമല്ല; അല്ലാഹു നിശ്ചയിച്ചതും മനുഷ്യര്‍ക്കു പിടിക്കുവാന്‍ സാധിക്കാത്തതുമായ ചില രഹസ്യങ്ങള്‍ നിലവിലുണ്ട്; അതുകൊണ്ട് അത്തരം വിഷയങ്ങള്‍ കണ്ട് മനുഷ്യര്‍ വഞ്ചിതരാവരുത്. എന്നൊക്കെ ഉണര്‍ത്തുകയാണ് ഈവാക്യം കൊണ്ട് ഉദ്ദേശ്യം. തുടര്‍ന്ന് പറയുന്ന വാക്യങ്ങള്‍ നോക്കുക: وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ (അവര്‍ക്ക് ഉപദ്രവം വരുത്തുന്നതും അവര്‍ക്ക് ഉപകാരം വരുത്താത്തതുമായ കാര്യം അവര്‍ പഠിക്കുന്നു) സിഹ്ര്‍ മൂലം യാതൊരു ഗുണവും ലഭിക്കുവാനില്ലെന്ന് മാത്രമല്ല, അത് ദോഷം വരുത്തുകയും ചെയ്യുന്നു. എനി, ഇഹത്തില്‍വെച്ച് താല്‍ക്കാലികമായ വല്ല നിസ്സാര നേട്ടങ്ങളും അതുവഴി ലഭിച്ചാല്‍ തന്നെയും അവരുടെ പരലോകഗുണം നഷ്ടപ്പെടലാണ് അതുകൊണ്ടുണ്ടാകുന്നത് وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ (അവര്‍ക്ക് തീര്‍ച്ചയായും അറിയാം, അതിനെ വാങ്ങിയവന് പരലോകത്തില്‍ യാതൊരു പങ്കുമില്ലെന്ന്) ഞങ്ങള്‍ വെറും പരീക്ഷണമാണെന്നും, ഇത് പഠിച്ച് അവിശ്വാസിയാകുവാന്‍ ഇടവരുത്തരുതെന്നുമുള്ള താക്കീതോടുകൂടിയാണല്ലോ മലക്കുകള്‍ അത് പഠിപ്പിച്ചിരുന്നത്. അപ്പോള്‍, അറിയാതെ അപകടത്തില്‍ ചാടുകയല്ല അവര്‍ ചെയ്തിരുന്നത് എന്ന് സാരം. അറിഞ്ഞുകൊണ്ടും കല്‍പിച്ചുകൂട്ടിയും പരലോകഗുണം നഷ്ടപ്പെടുത്തുകയും ആപത്ത് വിലക്കുവാങ്ങുകയുമാണവര്‍ ചെയ്യുന്നത്. അതെ, وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ (അവര്‍ തങ്ങളുടെ സ്വന്തങ്ങളെ ഏതൊന്നിന് വിറ്റു കളഞ്ഞുവോ അത് വളരെ ചീത്ത തന്നെ!) ഈ വാസ്തവം അവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇത്രയും ഭീമമായ അപകടത്തില്‍ അവര്‍ പതിക്കുമായിരുന്നില്ല. ഹാ! لَوْ كَانُوايَعْلَمُونَ (അവര്‍ അറിഞ്ഞിരുന്നെങ്കില്‍ നന്നായേനേ!) وَلَوْ أَنَّهُمْ آمَنُوا وَاتَّقَوْا (അവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ഏതൊരു പുണ്യഫലവും അവര്‍ക്ക് വളരെ ഉത്തമം തന്നെ. അവര്‍ അറിഞ്ഞിരുന്നെങ്കില്‍ നന്നായേനേ!) അതെ, ഇത്രയും വിനാശകരമായ സിഹ്‌റിന്റെ പ്രവര്‍ത്തനം പിന്‍പറ്റി പരലോകഗുണം പാടെ നഷ്ടപ്പെടുത്തുന്നതിന് പകരം, അവര്‍ സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുവാനിരിക്കുന്ന പുണ്യഫലം എത്രമാത്രം ഉത്തമമാകുമായിരുന്നു! പക്ഷേ, അതൊന്നും അവര്‍ മനസ്സിലാക്കിയില്ല. കഷ്ടം! ബാബിലോണില്‍ വെച്ച് ഇസ്‌റാഈല്യര്‍ക്കിടയില്‍ സിഹ്‌റിന് പ്രചാരം സിദ്ധിച്ചതും, സിഹ്‌റിന്റെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴകിയിരുന്നതും വേദക്കാര്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്ന വിഷയമാണ്. ബൈബ്‌ളില്‍ നിന്ന് തന്നെ ഈ വാസ്തവം സ്പഷ്ടമാണ്. അതുകൊണ്ടാണ് ഈ വിഷയത്തെപ്പറ്റി അല്ലാഹു വിശദമായി വിവരിക്കാതെ വിഷയം ചൂണ്ടിക്കാട്ടുക മാത്രം ചെയ്തിരിക്കുന്നത്. ഇസ്‌റാഈല്യര്‍ സത്യമാര്‍ഗം വിട്ടു വ്യതിചലിച്ചുപോയ കാരണങ്ങള്‍ എടുത്തുപറയുന്ന കൂട്ടത്തില്‍ അതും എടുത്തു പറയുക മാത്രമാണിവിടെ അല്ലാഹു ചെയ്തിരിക്കുന്നത്. ക്വുര്‍ആന്‍ അവതരിച്ച കാലത്തുള്ള യഹൂദികള്‍ക്ക് ക്വുര്‍ആന്റെ ഈ ആരോപണത്തെ എതിര്‍ക്കുവാനോ വിമര്‍ശിക്കുവാനോ കഴിയാതെ അവര്‍ മൗനമവലംബിച്ചതും അതുകൊണ്ടായിരുന്നു (*) (*) ബൈബ്‌ളിന്റെ ആധികാരിക നിഘണ്ടുവായ വേദപുസ്തക നിഘണ്ടുവില്‍ നിന്ന് ക്ഷുദ്രത്തെ (സിഹ്‌റിനെ) സംബന്ധിച്ച ചില പ്രസ്താവനകള്‍ ഇവിടെ സ്മര്‍ത്തവ്യമാകുന്നു. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍ മാത്രം ചുരുക്കി ഉദ്ധരിക്കാം: 1) എബ്രായര്‍ (ഇസ്‌റാഈല്യര്‍) കനാന്‍ (ഫലസ്തീന്‍) ദേശത്തു വന്നപ്പോള്‍ പൂര്‍വ്വവാസികള്‍ ആരാധിച്ചു വന്നിരുന്ന ദേവന്‍മാരുടെ ദയ ലഭിക്കുകയും രഹസ്യങ്ങള്‍ വെളിപ്പെടുത്തി കിട്ടുകയും വേണമെന്നുള്ളത് അവരുടെ ഇടയില്‍ നടപ്പുള്ള ക്ഷുദ്രത്തിന് കാരണമായി. 2) മന്ത്രോച്ചാരണത്താല്‍ ദൈവഹിതം മനസ്സിലാക്കാമെന്ന് എല്ലാ ദേശക്കാരും പൊതുവെ വിചാരിച്ചിരുന്നപോലെ ക്ഷുദ്രവിദഗ്ധന്‍മാര്‍ക്ക് മരിച്ചവരെ പാതാളത്തില്‍ നിന്നു വിളിച്ചു വരുത്തുവാന്‍ കഴിയുമെന്നുള്ള വിശ്വാസം എബ്രായര്‍ക്ക് ദൃഢമായിരുന്നു. 3) അശ്ശൂര്യര്‍ (ബാബിലോണിയക്കാര്‍) യിസ്രായേല്യരോട് യുദ്ധത്തിന് വന്നപ്പോള്‍ യിസ്രായേല്യര്‍ ചുറ്റുമുള്ളവരോട് യോജിച്ച് അവരില്‍ നിന്ന് ക്ഷുദ്രപ്രയോഗം വശമാക്കുവാന്‍ തങ്ങളുടെ ദേശത്ത് അവര്‍ക്ക് സ്ഥലം കൊടുക്കുവാനിടയായി. 4) ബാബിലോണ്‍ പ്രവാസകാലത്ത് പല രസകരങ്ങളായ ക്ഷുദ്രപ്രയോഗങ്ങളെക്കുറിച്ച് എബ്രായര്‍ക്ക് അറിയാനിടയായി. ബാബിലോണില്‍ ക്ഷുദ്രപ്രയോഗവും, രഹസ്യം വെളിപ്പെടുത്തലും രാജാവിന്റെ പരിവാരങ്ങളില്‍ പലരുടെയും ഉദ്യോഗമായിരുന്നു. മന്ത്രവാദികളും, ആഭിചാരികളും, ക്ഷുദ്രക്കാരും ഉണ്ടായിരുന്നു. 5) സ്വപ്നം മൂലമായി യഹോവയുടെ ഇഷ്ടമറിയാമെന്ന് യിസ്രായേല്‍ ദൃഢമായി വിശ്വസിച്ചു. ചിലപ്പോള്‍ ഇത് വാസ്തവമാണെങ്കിലും കള്ള പ്രവാചകന്‍മാര്‍ ഇത്മൂലം പലരെയും കബളിപ്പിച്ചിട്ടുണ്ട്. 6) ലക്ഷണം നോക്കല്‍ പലവിധത്തിലായിരുന്നു. പാത്രത്തില്‍ വെള്ളമോ വീഞ്ഞോ ഒഴിച്ച് അഞ്ജനം നോക്കുന്നവരെപ്പോലെ നോക്കി ഭാവിഫലങ്ങള്‍ പറയാമെന്ന് വാദിച്ചു. മേഘങ്ങളെയും നക്ഷത്രങ്ങളെയും നോക്കി ലക്ഷണം പറയുന്ന ജോല്‍സ്യന്‍മാര്‍ ബാബിലോണിലുണ്ടായിരുന്നു. 7) ക്ഷുദ്രവിദഗ്ധന്‍മാര്‍ ഭാവികാര്യം അറിയുവാന്‍ ഭൂതങ്ങളെയും മരിച്ചവരെയും വിളിച്ചു വരുത്തുമെന്നും മറ്റും യിസ്രായേല്യര്‍ ദൃഢമായി വിശ്വസിച്ചു. യെഹൂദര്‍ മാത്രമല്ല, യവനന്‍മാരും (ഗ്രീക്കുകാരും) വിശ്വസിച്ചിരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ ഈ ലോകത്ത് വരികയില്ലെന്ന് നമുക്ക് പറയുവാന്‍ കഴിയുകയില്ല. എന്നാല്‍ ക്ഷുദ്രപ്രയോഗത്തിന് അവയെ വരുത്തുവാന്‍ കഴിയുമെന്നുള്ളതിന് തെളിവില്ല. 8) ഭൂമിയില്‍ നിന്ന് നിധി എടുക്കുക, ശത്രുക്കള്‍ക്ക് ആപത്തുണ്ടാക്കുക എന്നിവ ക്ഷുദ്രത്താല്‍ സാധിക്കുമെന്ന് എബ്രായര്‍ വിശ്വസിച്ചു. ക്ഷുദ്രത്തിലുള്ള ആപത്തിന് പകരം ക്ഷുദ്രം നല്ലതാണെന്നായിരുന്നു ആ അഭിപ്രായം. 9) മറ്റുള്ളവര്‍ക്ക് വിരോധമായ ക്ഷുദ്രത്തെക്കുറിച്ച് പ്രവാചകന്‍മാര്‍ പലപ്പോഴും ശാസിച്ചിട്ടുണ്ട്. ചിലര്‍ മന്ത്രം പറഞ്ഞു ചീരവേവിച്ചു ശാപവാക്കുകള്‍ ഉച്ചരിക്കും. ചിലര്‍ മരുന്നിടും, ചിലര്‍ കയറുകളില്‍ മുടിച്ചിടും (കെട്ടുകളിടും) ചിലര്‍ ശുഭാശുഭ ദിനങ്ങള്‍ ഗണിക്കും. ചിലര്‍ ശത്രുക്കളുടെ രൂപമുണ്ടാക്കി അതില്‍ മുറിവുകളുണ്ടാക്കും. 10) ആദ്യ ക്രിസ്ത്യാനികളില്‍ പലരും ക്ഷുദ്രത്തെ ഭയപ്പെട്ടു. എന്നാല്‍, കാലക്രമത്തില്‍ ക്ഷുദ്രത്തില്‍ യാതൊരു വാസ്തവവുമില്ലെന്ന് അവര്‍ തീരുമാനിച്ചു. 11) ക്ഷുദ്രക്കാര്‍ മറ്റുള്ളവര്‍ക്ക് അജ്ഞാതമായ ശാസ്ത്രജ്ഞാനം നിമിത്തം അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നും, അവര്‍ പറഞ്ഞതുപോലെ യാദൃശ്ചികമായി സംഭവിക്കുന്നത് കണ്ട് അവര്‍ക്ക് അല്‍ഭുത കാര്യങ്ങള്‍ പ്രവര്‍ത്തിക്കാമെന്നും ബുദ്ധിഹീനന്‍മാര്‍ വിചാരിച്ചു (വേ. പു. നി. പേജ് 117, 118 നോക്കുക). മലക്കുകള്‍ വന്ന് ജനങ്ങള്‍ക്ക് സിഹ്‌റിന്റെ വകുപ്പുകള്‍ പഠിപ്പിച്ചുവെന്നതിനെ സംബന്ധിച്ചുണ്ടാകുന്ന പല സംശയങ്ങള്‍ക്കും മുകളില്‍ കണ്ട വിവരണത്തില്‍ നിന്നു മറുപടി ലഭിക്കുന്നതാണ്. മര്‍ഹൂം സയ്യിദ് ക്വുത്വ് ബ് അദ്ദേഹത്തിന്റെ (فى ظلال القرآن) (ക്വുര്‍ആന്റെ തണലുകളില്‍) എന്ന തഫ്‌സീര്‍ ഗ്രന്ഥത്തില്‍, ഈ വചനത്തിന്റെ വ്യാഖ്യാനത്തോടനുബന്ധിച്ച് ചെയ്ത ഒരു പ്രസ്താവനയില്‍ നിന്ന് ഇതിലേക്ക് കുറേകൂടി വെളിച്ചം ലഭിക്കുന്നതുകൊണ്ട് അതിന്റെ സാരംകൂടി ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. ആ പ്രസ്താവന അദ്ദേഹം ഇങ്ങിനെ ആരംഭിക്കുന്നു: ”എനി, ആ യഹൂദികള്‍ അല്ലാഹുവിന്റെ കിത്താബിനെ ഉപേക്ഷിച്ചുകൊണ്ട് പിന്‍പറ്റിയ സിഹ്‌റിനെയും, ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പിച്ചിരുന്ന കാര്യത്തെയും കുറിച്ച് ഒരു വാക്ക് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം തുടര്‍ന്നു പറയുന്നു: ”ശാസ്ത്രത്തിന് യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ചില ആളുകളില്‍ എല്ലാ കാലത്തും കാണപ്പെടാറുണ്ട്. അവക്ക് ശാസ്ത്രം ചില പേരുകള്‍ മാത്രം നല്‍കുന്നു. അവയുടെ യാഥാര്‍ത്ഥ്യമോ മാര്‍ഗമോ അതിനറിയുകയില്ല. ഇതാ ടെലെപ്പതി (*) നോക്കുക. എന്താണത്? അതെങ്ങിനെ സാധിക്കുന്നു? മനുഷ്യന്റെ കഴ്ചയോ ശബ്ദമോ എത്താത്ത ദൂരത്ത് നിന്ന് ഒരാള്‍ ഒരാളെ വിളിച്ചുപറയുകയും അത് മറ്റെയാള്‍ കേട്ട് സ്വീകരിക്കുകയും ചെയ്യുന്നു. മറകളും ദൂരങ്ങളും അതിന് തടസ്സമാകുന്നില്ല. ഇതാ മാഗ്നറ്റിസം (**) അതെന്താണ്? എങ്ങിനെയാണ്? ഒരാളുടെ ഉദ്ദേശ്യം മറ്റേയാളില്‍ എങ്ങിനെ ശക്തിചെലുത്തുന്നു? ഒരു തുറന്ന പുസ്തകം നോക്കി വായിച്ചാലെന്നപോലെ ഒരാളുടെ സ്വകാര്യ സന്ദേശം മറ്റെയാള്‍ ഏറ്റുവാങ്ങുന്നു, ഇതിനൊക്കെ ചില പേരുകള്‍ നല്‍കുകയല്ലാതെ അതിനെ അപഗ്രഥിക്കുവാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇങ്ങിനെ പലതുമുണ്ട്. സമ്മതിച്ചുകൊടുക്കുവാന്‍ മതിയായ അനുഭവമോ, പരിചയമോ സിദ്ധിക്കാത്തതിന്റെ പേരില്‍ ശാസ്ത്രം അവയെപ്പറ്റി തര്‍ക്കവിമര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ആത്മീയ ശക്തികളെയും നിഷേധിച്ചു തള്ളുന്ന വമ്പന്‍മാര്‍ക്ക് അങ്ങിനെ ഒന്നില്ലെന്ന് സ്ഥാപിക്കുവാന്‍ കഴിയുകയില്ല. അജ്ഞാതമായ ഭാവിയെക്കുറിച്ച് ഞാനൊരു സ്വപ്നം കാണുന്നു. ആ സ്വപ്നം അതേമാതിരി പുലരുന്നു. അവര്‍ നിഷേധിക്കുന്ന ആത്മീയേന്ദ്രിയങ്ങള്‍ക്ക് ഇങ്ങിനെയൊരു ഭാവി സംഭവിക്കുവാന്‍ പോകുന്നുവെന്ന് എങ്ങിനെയാണ് ബോധമുണ്ടാകുന്നത്? അറിയായ്മയും, കണ്ടുപിടിക്കാനുള്ള മാര്‍ഗം ഇല്ലായ്മയും കൊണ്ട് മാത്രം മനുഷ്യനില്‍ അന്തര്‍ഭവിച്ചു കിടപ്പുള്ള ഇത്തരം അജ്ഞാത ശക്തികളെ നിഷേധിക്കുന്നത് തികച്ചും ഗര്‍വ്വല്ലാതെ മറ്റൊന്നുമല്ല. (*) Telepathy- മാനസ സന്ദേശം, അന്തകരണവിദ്യ – അഥവാ മനസ്സുകള്‍ക്കിടയില്‍ നടക്കുന്ന വാര്‍ത്താവിനിമയം (**) Personal magnetism വ്യക്തിത്വത്തിന്റെ വശീകരണ ശക്തി സയ്യിദ് ക്വുത്വ്.ബ് തുടരുന്നു: ”ഈ ഇനത്തില്‍പെട്ടതാണ് സിഹ്‌റും. പിശാചുക്കള്‍ മനുഷ്യര്‍ക്ക് പഠിപ്പിക്കലും അതില്‍പെട്ടത് തന്നെ. ഒരു പക്ഷേ, ശരീരത്തിലോ അവയവങ്ങളിലോ, ഇന്ദ്രിയശക്തികളിലോ, ചിന്താശക്തികളിലോ സ്വാധീനം ചെലുത്തുവാനുള്ള വല്ല കഴിവുകളുമായിരിക്കാം ഇതിന്റെ രൂപങ്ങളില്‍ ഒന്ന്. എന്നാല്‍, ഫിര്‍ഔന്റെ സിഹ്‌റുകാര്‍ ചെയ്തതായി ക്വുര്‍ആനില്‍ പറഞ്ഞ സിഹ്ര്‍ കേവലം ചില പകിട്ട് വിദ്യകളായിരുന്നു (അതും ഇതും തമ്മില്‍ വ്യത്യാസമുണ്ട്) അതിന് യാഥാര്‍ത്ഥ്യമുണ്ടായിരുന്നില്ല. (അവരുടെ സിഹ്ര്‍ മൂലം അവരുടെ വടികളും കയറുകളും ഓടുന്നതായി മൂസാ നബിക്ക് തോന്നിപ്പിക്കപ്പെട്ടിരുന്നു) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങിനെയുള്ള ഏതെങ്കിലും ഒരു സ്വാധീനം ഭാര്യാഭര്‍ത്താക്കള്‍ക്കും, സ്‌നേഹ ജനങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ഫലം ഉളവാകുന്നതിന് തടസ്സമില്ല. പ്രതികരണങ്ങളില്‍ നിന്ന് മാനസാന്തരം ഉണ്ടാകുന്നു. കാര്യങ്ങളും, കാരണങ്ങളുമെല്ലാം അല്ലാഹുവിന്റെ അനുമതി കൊണ്ടല്ലാതെ സംഭവിക്കുന്നതല്ലെന്ന് മുമ്പ് പറഞ്ഞുവല്ലോ.” വീണ്ടും അദ്ദേഹം തുടരുന്നു: ”എനി, ഹാറൂത്ത്, മാറൂത്ത് എന്നുള്ള മലക്കുകള്‍ ആരാണ്? എപ്പോഴാണവര്‍ ബാബിലോണില്‍ ഉണ്ടായിരുന്നത്? ഇതിന്റെ കഥ യഹൂദികള്‍ക്കിടയില്‍ സുപരിചിതമായിരുന്നു. ക്വുര്‍ആനില്‍ അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അതവര്‍ നിഷേധിക്കുകയോ, കളവാക്കുകയോ ചെയ്യാത്തതുതന്നെ അതിന് തെളിവാണ്. ഏതൊരു കൂട്ടരെ അഭിമൂഖീകരിച്ചു കൊണ്ടാണോ പറയുന്നതെങ്കില്‍, അവര്‍ക്കിടയില്‍ പരിചയമുള്ള സംഭവം പറയുമ്പോള്‍, ക്വുര്‍ആന്‍ അത് വിസ്തരിച്ചുപറയാതെ ചൂണ്ടിക്കാട്ടികൊണ്ട് പലപ്പോഴും പറയാറുണ്ട്. ഉദ്ദേശ്യം നിറവേറ്റുവാന്‍ അതുമതി. പിന്നെ, വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ രണ്ട് മലക്കുകളുടെ സംഭവത്തെപ്പറ്റി വന്നിട്ടുള്ള കഥകളുടെ പിന്നാലെ പോകുവാന്‍ ക്വുര്‍ആന്റെ തണലുകളില്‍, (ഈ ഗ്രന്ഥത്തില്‍) നാം ഉദ്ദേശിക്കുന്നില്ല. വിശ്വസനീയമായ ഒരു രിവായത്തും അതില്‍ ഇല്ല.” ”മനുഷ്യചരിത്രത്തില്‍ അതതു കാലഘട്ടങ്ങള്‍ക്കനുസൃതമായി പലവിധ ദൃഷ്ടാന്തങ്ങളും പരീക്ഷണങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അക്കൂട്ടത്തില്‍ രണ്ട് മലക്കുകളുടെയോ, മലക്കുകളെപ്പോലെയുള്ള രണ്ട് സല്‍പുരുഷന്മാരുടെയോ ഒരു പരീക്ഷണം നടന്നുവെങ്കില്‍ -മനുഷ്യചരിത്രത്തില്‍ കഴിഞ്ഞുപോയ അസാധാരണങ്ങളും വിവിധ രൂപങ്ങളിലുള്ളവയുമായ സംഭവങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍- അതില്‍ പുതുമയൊന്നുമില്ലതന്നെ. ദൈവികമായ പ്രകാശകിരണങ്ങളിലേക്ക് മനുഷ്യചരിത്രം അടിവെച്ചു നീങ്ങിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഈ ആയത്തില്‍ വ്യക്തവും ദൃഢവുമായി പ്രസ്താവിക്കപ്പെട്ട സാരങ്ങള്‍ ഒരു നീണ്ടകാലത്തിന്‌ ശേഷം, അവ്യക്തങ്ങളായ മറ്റൊന്നിനെയും ആശ്രയിക്കാതെ നമുക്ക് മനസ്സിലായേക്കും. ഐതിഹ്യങ്ങളുടെ പിന്നാലെ കൂടിയും അല്ലാഹുവിന്റെ കിതാബിനെ പുറം തള്ളിയും ഇസ്‌റാഈല്യര്‍ വഴിപിഴച്ചുപോയി എന്നും സിഹ്ര്‍ പിശാചിന്റെ പ്രവൃത്തിയാണെന്നും, അത് കുഫ്‌റില്‍പെട്ടതാണെന്നും അത് പരലോകം നിശ്ശേഷം നഷ്ടപ്പെടുത്തുമെന്നും അറിയുന്നത് കൊണ്ട് നമുക്കിപ്പോള്‍ മതിയാക്കാം.” (فى ظلال القرآن) 2. البقرة - അല്‍ ബഖറ സൂറത്തുല്‍ ബക്വറഃ – 001-029 സൂറത്തുല്‍ ബക്വറഃ : 030-059 സൂറത്തുല്‍ ബക്വറഃ : 060-086 സൂറത്തുല്‍ ബക്വറഃ : 087-103 സൂറത്തുല്‍ ബക്വറഃ : 104-121 സൂറത്തുല്‍ ബക്വറഃ : 122-152 സൂറത്തുല്‍ ബക്വറഃ : 153-182 സൂറത്തുല്‍ ബക്വറഃ : 183-210 സൂറത്തുല്‍ ബക്വറഃ : 211-228 സൂറത്തുല്‍ ബക്വറഃ : 229-242 സൂറത്തുല്‍ ബക്വറഃ : 243-257 സൂറത്തുല്‍ ബക്വറഃ : 258-266 സൂറത്തുല്‍ ബക്വറഃ : 267-286 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
ഒരുഭാഗത്ത് പ്രവേശനോത്സവം പൊടിപൊടിക്കുന്നു. മറുഭാഗത്ത്, അന്യസംസ്ഥാനത്തുനിന്ന് വന്ന കുട്ടികളുടെ ദുഃഖകരമായ അവസ്ഥകള്‍. സത്യത്തില്‍ നിറംകെട്ടുപോകുന്ന പ്രവേശനോത്സവ കെട്ടുകാഴ്ചകള്‍. സ്വന്തം നാടിനെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്ന ഒരു സമൂഹം ചിലരുടെ വര്‍ഗീയ താല്‍പര്യങ്ങളുടെ പേരില്‍ കൂടുതല്‍ കൂടുതല്‍ അന്യരായിക്കൊണ്ടിരിക്കുന്നു. ഒറ്റവാക്കില്‍ പറയട്ടെ, ഈവക 'കഞ്ഞിവിളമ്പലുകള്‍' നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുകയാണെങ്കില്‍ ദൈവം - നിങ്ങളും വിശ്വസിക്കുന്നുണ്ടാവും ഏതെങ്കിലും ഒരു ദൈവത്തില്‍ - നിങ്ങള്‍ക്ക് മാപ്പ് തരില്ല. എത്ര ലാഘവത്തോടെയാണ് ഡി.ഐ.ജി. ഡി.ശ്രീജിത്ത് പറയുന്നത് - ഇത് മനുഷ്യക്കടത്ത് തന്നെ എന്ന്. ഇനി പത്രവും ഇന്റര്‍നെറ്റും നോക്കാതിരിക്കലാണ് പരിഹാരം എന്നു തോന്നുന്നു. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്തവിധം കലുഷമായിപ്പോവുകയാണ് മനസ്സ്. അന്യായങ്ങള്‍ നിറഞ്ഞ ഒരു നാട്. പ്രകൃതിരമണീയത കൊണ്ടും സ്വന്തം മണ്ണ് എന്നതുകൊണ്ടും ഏറെ പ്രിയപ്പെട്ട നാട് ഇങ്ങനെ നീങ്ങുമ്പോള്‍ അടക്കാനാവാത്ത അമര്‍ഷവും ദുഃഖവും. മേലധികാരികള്‍ ശ്രദ്ധിച്ച് സംസാരിച്ചില്ലെങ്കില്‍, വെന്തുപോകുന്നത് ഒരു വലിയ സമൂഹത്തിന്റെ മനഃസാക്ഷിയാണ്. അന്യഥാത്വം അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴാണ് പലരും തീവ്രവാദികളായി മാറിപ്പോകുന്നത്. 2012 മെയ് മാസത്തില്‍ ആ നാടുകള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചു. ഓരോ ഗ്രാമവും ഹൃദയാന്തര്‍ഭാഗത്ത് ധാരാളം ദുഃഖസ്മൃതികള്‍ കോരിയിട്ടിട്ടുണ്ട്. മേധാപുര എന്ന ഗ്രാമത്തില്‍നിന്ന് ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ കണ്ണുകള്‍ സജലങ്ങളും ഹൃദയം ഭാരമേറിയതുമായിരുന്നു. തിരിച്ചു പോരുമ്പോള്‍ കൊല്‍ക്കത്തയില്‍ എല്ലാവരും ഷോപ്പിങ്ങിനു പോയപ്പോള്‍ അഞ്ചുപൈസ പോലും ഇനി ആവശ്യമില്ലാതെ ചെലവഴിക്കില്ല എന്നും കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി മുഴുവന്‍ അധ്വാനവും നല്‍കണമെന്ന പ്രതിജ്ഞയിലായിരുന്നു ഞാന്‍. ആ സാധുക്കള്‍ക്ക് സ്‌കൂള്‍കിറ്റ്, റമദാന്‍കിറ്റ് എന്നിവയ്ക്ക് ധര്‍മം കൊടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാറും ഉണ്ട്. ഇപ്പോള്‍ ഉണ്ടായ ദുഃഖകരമായ സംഭവവികാസങ്ങളില്‍ മുഴുവന്‍ അനാഥശാലാ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും നീതിക്കുവേണ്ടി നിലകൊള്ളുകയും കുറ്റാക്കാരുണ്ടെങ്കില്‍ - യതീംഖാനയുടെ മറവില്‍ ബാലവേല പോലുള്ളവ നടക്കുന്നുണ്ടെങ്കില്‍ - മുഖം നോക്കാതെ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യണം. ഒരു സമുദായത്തെ മൊത്തം കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ വന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെക്കൊണ്ട് മാപ്പുപറയിക്കാന്‍ ഇവിടുത്തെ സമുദായ നേതൃത്വത്തിന് കഴിയണം. അതിനായി ഗ്രൂപ്പ്-സംഘടനാ പക്ഷപാതിത്വങ്ങള്‍ മറന്ന് രംഗത്തെത്തേണ്ട സമയമാണിത്. ആ കുരുന്നുകള്‍... അവരുടെ വിശപ്പിന്റെ വിളി ഒന്നും മനസ്സില്‍നിന്ന് പോകുന്നില്ല. രക്ഷിതാവേ, സത്യത്തെ ഞങ്ങള്‍ക്ക് സത്യമായി കാട്ടിത്തരണേ; അസത്യത്തെ അസത്യമായും...
216 പേജുകൾ. മൂന്നു കവാടങ്ങൾ. ജോബ്‌സൺ ഏബ്രഹാം എഴുതിയ 'ഓർമ്മയുടെ കവാടം' എന്ന പുസ്തകമാണിത്. മനസ്സിനെ വിവിധ വികാരങ്ങളാൽ തൊട്ടുതലോടുന്ന ഗതകാല സ്‌മരണകൾ ശ്രദ്ധാപൂർവ്വം പെറുക്കിക്കൂട്ടി നിറച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ലളിതമായ അവതരണം. തട്ടും തടവും ഇല്ലാത്ത വായനയിലെ ഒഴുക്ക്, മറക്കാനാകാത്ത മുഖങ്ങൾ, സംഭവങ്ങൾ.... അങ്ങനെ വായയോടൊപ്പവും വായനക്കു ശേഷവും കൂടെ ചേർന്നുനിൽക്കുന്ന ജീവിതാനുഭവങ്ങൾ; പുസ്‌തകത്തിന്റെ ചുരുക്കം ഇത്രയുമാണ്. ഗ്രന്ഥകാരന്റെ ആമുഖത്തോടെയും കെ. ആർ. മീരയുടെ ഗംഭീരവും ആഴത്തിലുള്ളതുമായ 'ഹൃദയവിശുദ്ധിയിലേക്ക് ഒരു കവാടം' എന്ന അവതാരികയോടെയുമാണു പുസ്തകം തുടങ്ങുന്നത്. ജോബ്‌സൺ ഏബ്രഹാമിന്റെ പുസ്‌തകത്തിന്റെ സംക്ഷിപ്‌ത രൂപം മീരയുടെ അവതാരികയിൽ കാണാം. അതിനുശേഷം കൈറ്റിന്റെ സി.ഇ.ഒ, കെ.അൻവർ സാദത്ത് എഴുതിയ ചെറുകുറിപ്പും കഴിഞ്ഞ് 'ഒന്നാം കവാട'ത്തിലേക്കു പ്രവേശിക്കുന്നു. ചാക്കോ മോട്ടോർ വർക്‌സ് എന്ന തൊഴിൽ ശാലയെപ്പററി എഴുതി ഓർമ്മകൾ ആരംഭിക്കുമ്പോൾ വാഹനം ചെറുപ്പം മുതൽ ഒരു കുട്ടിയെ എങ്ങനെ അകർഷിച്ചിരുന്നു എന്നതും അപ്പനൊപ്പം ആ ജോലിയും ജീവിതവും എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നും അറിയാനാകും. തന്റെ വീടും, പരിസരവും കുടുംബവും ഒക്കെ ലളിതമനോഹര ഭാഷയിൽ ഒരു കഥപറച്ചിലിന്റെ സുഖം നൽകുന്ന തുടക്കം. പിന്നീട് മുന്നോട്ട് വരുന്ന ഓരോ അധ്യായങ്ങളും കാലഘട്ടത്തിന്റെ ചിത്രീകരണവും നേരനുഭവവുമാണ്. വായനക്കാരനും എഴുത്തുകാരനും ഒന്നായിത്തീരുന്ന പ്രക്രിയ എന്ന് അതിനെ ഞാൻ വിളിക്കും. 'ചെറുപുഷ്പത്തിലെ ബേബി ക്ലാസ്', 'ഉപ്പുമാവും മണ്ണെണ്ണ വിളിക്കും', 'കുറ്റവും ശിക്ഷയും', 'ഓർമ്മയിലെ വണക്കമാസം' എന്നിങ്ങനെ ബാല്യത്തിന്റെ പടവുകളിലേക്ക് എഴുത്തുകാരൻ ചവുട്ടി കയറുന്നു. സ്‌കൂൾ അനുഭവങ്ങളിലേക്ക് വരുമ്പോളാകട്ടെ, കുസൃതിയും കളിയും ചിരിയും കാര്യവും ഒക്കെ ഓരോ ഇതളുകൾ പോലെ സുഗന്ധം പരത്തുന്നു. ഈ കുട്ടി ഞാൻ തന്നെയല്ലേ എന്ന് വായനക്കാരൻ അറിയാതെ ചിന്തിച്ചുപോകും. ഒളിച്ചുവയ്ക്കുവാൻ ഒന്നുമില്ലാത്തവണ്ണം 'കൈമൾ മാളികയുടെ അവകാശി', 'വിജയമായ പരാജയങ്ങൾ', 'പരീക്ഷാഫലം', 'മുതലക്കുളവും കടൽത്തീരവും' എന്നിങ്ങനെ കോളേജ് ജീവിതം വരെ വരച്ചിട്ട് ഒന്നാം കവാടം അവസാനിക്കുന്നു. രണ്ടാം കവാടം ആരംഭിക്കുന്നത് 'കയ്യൊപ്പ്' എന്ന മനസ്സിൽ തറയ്ക്കുന്ന അനുഭവത്തോടെയാണ്. സ്വന്തം അനുജനു ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന ജേഷ്ഠന്, അവന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങി ഒപ്പിട്ടുകൊടുക്കേണ്ടി വന്ന വേദന വായനകകരനെ വിടാതെ പിന്തുടരും. ജയസൂര്യ എന്ന സിനിമാ നടനൊപ്പം നിനിമയിൽ ജോലി ചെയ്യേണ്ടി വന്ന അനുഭവം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുകയാണ് 'വിജയ സൂര്യ' എന്ന അദ്ധ്യായത്തിൽ. സിനിമയുടെ അകവും പുറവും അതിന്റെ ബദ്ധപ്പാടുകളും തമാശകളും ആത്മാർത്ഥമായി തന്റെ ജോലി നിർവഹിക്കുന്ന ജയസൂര്യ എന്ന നടന്റെ അഭിനയത്തിന്റെ തുടക്കകാലവും ജോബ്‌സൺ എബ്രഹാം രസകരമായി ഇവിടെ കുറിക്കുന്നുണ്ട്. പരിശ്രമശാലിയായ നടനെന്ന നിലയിൽ ജയസൂര്യയെ അദ്ദേഹം വരച്ചിടുമ്പോൾ, വായനക്കാരിലേക്ക് പടരുന്ന പോസിറ്റീവ് ചിന്തകൾ ഏറെയാണ്. സ്‌കൂൾ കോളേജ് തലത്തിൽ ഡിജിറ്റലൈസേഷൻ നടക്കുന്ന കാലഘട്ടം പിന്നീടുള്ള അദ്ധ്യായങ്ങളിൽ കാണാം. ഒരുകൂട്ടം അധ്യാപകർ എത്രത്തോളം ഇതിനൊക്കെ ത്യാഗം അനുഭവിച്ചു എന്നത് വായനയിൽ ഓർത്തുപോകും. ബധിരരും മൂകരുമായ കുട്ടികളെ മനുഷ്യത്വത്തോടെ നോക്കുവാനും അവരെ കഥകൾ വായിച്ചു കേൾപ്പിക്കുവാനും പഠിപ്പിക്കുവാനും അവരിൽ ഒരാളായി തീരുവാനും ഒരധ്യാപകൻ നടത്തുന്ന ശ്രമവും അതിന്റെ വിജയവും ഈ പുസ്‌തകത്തിന്റെ ഏറ്റവും കാതലായ ഭാഗമാണ്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന ആൾക്കാരുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന ഒരുപാട് നന്മകൾ വായിച്ചെടുക്കാൻ ആ അനുഭവങ്ങൾ കാരണമാകുന്നു. തുടർന്നുവരുന്ന അധ്യായങ്ങളിൽ അധ്യാപകനായുള്ള ജീവിതാനുഭവങ്ങളും യാത്രകളും വായിക്കാം. ഓരോ സ്ഥലങ്ങളും സംഭവങ്ങളും കൃത്യമായി ഇന്നലെ കണ്ടപോലെ ജോബ്‌സൺ എബ്രഹാം അടയാളപ്പെടുത്തിയിരിക്കുന്നത് വായിക്കുമ്പോൾ തെല്ല് കൗതുകം തോന്നി. ചിലയിടത്ത് നല്ല യാത്രാവിവരണമായും ചിലയിടത്ത് അനുഭവത്തിന്റെ ആകാംഷയായും വായന രസകരമായി മുന്നോട്ട് പോകുന്നു. ഇവിടെയൊക്കെ അനുഭവം കുറിച്ചുകഴിയുമ്പോൾ അന്ന് ചിത്രീകരിച്ച വീഡിയോയുടെ ലിങ്കുകൾ കൊടുത്തിരിക്കുന്നത് ഒത്തിരി ഉപകാരപ്രദമായി. ആഴത്തിൽ ഓരോ വിഷയത്തെയും സമീപിക്കുന്ന അധ്യാപകനെ അവിടെ കാണാം. അത് ഓർത്തുവയ്ക്കുവാനും പിൽക്കാലത്ത് എഴുതുവാനും പലർക്കും വിജ്ഞാനപ്രദമായി ഭവിക്കുവാനും ജോബ്‌സൺ എബ്രഹാം ശ്രദ്ധിച്ചിരുന്നു എന്നത് എടുത്തുപറയണം. തന്റെ കുട്ടികളും, കുടുംബവും മാതാപിതാക്കളും ഒക്കെ നിറയുന്ന രണ്ടാം കവാടത്തിൽ 'ഉക്രു രണ്ടാമൻ പരമ്പര' ഏറെ രസകരമാണ്. ഷാഹിന എന്ന കുട്ടിക്ക് കിട്ടുന്ന അണ്ണാൻ കുഞ്ഞിനെ വളർത്തി വലുതാക്കി സ്വതന്ത്രമാക്കി വിടുന്നതും അവൻ കുറേനാളുകൾക്ക് ശേഷം പ്രണയിനിയുമായി തിരികെ വരുന്നതും ഏറെ രസകരം. പുസ്തകത്തിലെ 'മൂവർ സംഘം' എന്ന അതിന്റെ തുടർച്ച അദ്ദേഹത്തിന് സ്‌കൂൾ ലൈബ്രറിയിൽ നിന്ന് ലഭിക്കുന്ന അണ്ണൻ കുഞ്ഞുങ്ങളുടെ ആർദ്രമായ അനുഭവ കഥയാകുന്നു. മൂന്നാം കവാടം ആരംഭിക്കുന്നത് ഡോറ എന്ന കറുത്ത നായകുട്ടിയുടെ അനുഭവത്തിലൂടെ. അതുവരെ വായിച്ചതിൽ നിന്നും വ്യത്യസ്തമായി ഈ അനുഭവം വായിക്കാം. എഴുത്തുകാരൻ മാറിനിന്ന്, ഡോറയെക്കൊണ്ട് കഥ പറയിപ്പിക്കുന്നു. ഈ വായനയിൽ നമ്മളും അറിയാതെ കുട്ടിയായിത്തീരും! 'ഭരണകർത്താവ് അഥവാ ഭർത്താവ്', 'കുടജാദ്രിയുടെ ചാരുതയിലേക്ക്', 'സെന്റ്‌ മേരീസ് ദ്വീപിലെ ഓളവും തീരവും' എന്നിങ്ങനെ മുന്നോട്ട് പോയി 'ആരായിരിക്കണം അദ്ധ്യാപകൻ' എന്ന അദ്ധ്യായത്തിൽ മൂന്നാം കവാടം അടയുന്നു. അനുഭവത്തോടൊപ്പം അനുഭവപരിചയവും ഇവിടെ വായിച്ചറിയാം. ദീർഘകാലം അധ്യാപകൻ ആയിരുന്ന അനുഭവസമ്പത്ത് ഈ കുറിപ്പുകളിൽ ഒക്കെ നിറഞ്ഞുതുളുമ്പുന്നു. മൂന്നു കവാടങ്ങളിൽ മുഴുവൻ ജീവിതവും ജോബ്‌സൺ എബ്രഹാം തുറന്നിടുന്നില്ല. തന്റെ ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞ, സമൂഹത്തിന് നല്ലത് എന്നു ബോധ്യം വന്ന ഒരുപിടി അനുഭവങ്ങൾ. വായനയെ സ്വന്തം അനുഭവം ആക്കി മാറ്റുവാൻ ഓരോ വായനക്കാരനും കഴിയുന്നവണ്ണം സുന്ദരമായ രചന. കഥപോലെ വായിക്കാം ഓരോ അദ്ധ്യായവും. മുടക്കുമുതലിന് തക്ക ഗുണം നൽകുന്ന പുസ്തകം. എടുത്തുപറയേണ്ട മറ്റൊന്ന്, ഈ പുസ്തകം കുറെ നല്ല ചിത്രങ്ങളാൽ സമ്പന്നമാണ്. കവർ ചിത്രവും അകത്തെ ചിത്രങ്ങളും എല്ലാം ചെയ്തിരിക്കുന്നത് ജോബ്‌സൺ എബ്രഹാമിന്റെ മകൾ റിനില മേരി ജോബ്‌സൺ ആണ്. കെ.ആർ. മീര പറയുന്നതുപോലെ പിതാവിന്റെ പുസ്തകത്തിന് വരയ്ക്കുവാൻ ഭാഗ്യം ലഭിച്ച പുത്രിമാർ അധികമുണ്ടോ മലയാളത്തിൽ? ഐ ബുക്‌സ് കേരള ആണ് ഈ പുസ്‌തകത്തിന്റെ പ്രസാധകർ. 216 പേജുകളുള്ള പുസ്‌തകത്തിന്റെ വില 290 രൂപ. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ MORE IN MY CREATIVES ഓർമകളുടെ കഥാഖ്യാനം ആത്മവെളിച്ചം നിറഞ്ഞ അമേയ പ്രണയ ശാസ്ത്രം മരണത്തിന്റെ ആത്മാവ് തേടുന്ന മർവ ഷാക്കിറ (20) ബെർണിന എക്സ്‍പ്രസിൽ മനോഹര കാഴ്ചകൾ കണ്ടൊരു യാത്ര SHOW MORE ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
സത്യസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ മഹാത്മാക്കളായ ഋഷികള്‍ സമതയിലും പ്രശാന്തതയിലും അഭിരമിച്ച് എക്കാലവും വാണിരുന്നു. അവരില്‍ മനോപാധികള്‍ ഇല്ലാതിരുന്നതുകൊണ്ട് ജീവിതമോ മരണമോ ഒന്നും അവര്‍ പ്രത്യേകിച്ച് ആഗ്രഹിക്കുകയോ തിരസ്കരിക്കുകയോ ചെയ്തില്ല. മേരുപര്‍വ്വതമെന്നപോലെ സുദൃഢമായി അവര്‍ തങ്ങളുടെ നേരനുഭവത്തിന്റെ വെളിച്ചത്തില്‍ അക്ഷോഭ്യരായി നിലകൊണ്ടു. എങ്കിലും അവര്‍ കാട്ടിലും ദ്വീപുകളിലും, നഗരങ്ങളും കൂടാതെ ദേവതകളെപ്പോലെ ആകാശങ്ങളിലും കറങ്ങി നടന്നു. അവര്‍ ശത്രുക്കളെ വെന്നു, രാജ്യങ്ങള്‍ ഭരിച്ചു. വൈവിദ്ധ്യമാര്‍ന്നതും ഉചിതവുമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സദാ മുഴുകിയിരുന്നു. ശാസ്തോക്തമായ ഉചിതകര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് അവര്‍ക്കറിയാമായിരുന്നു. അവര്‍ ജീവിതസുഖങ്ങള്‍ അനുഭവിച്ചു. നന്ദനോദ്യാനങ്ങള്‍ സന്ദര്‍ശിച്ചു. അവരെ സ്വര്‍ഗ്ഗീയസുന്ദരികള്‍ പരിചരിച്ചു. ഒരു ഗൃഹസ്ഥന്റെ കടമകളും അവര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. അവര്‍ മഹത്തായ യുദ്ധങ്ങളില്‍ പങ്കെടുത്തു. മറ്റുള്ളവര്‍ക്ക് പ്രശാന്തി നഷ്ടപ്പെടുന്ന അവസരങ്ങളില്‍പ്പോലും അവരുടെ സമതാഭാവത്തില്‍ മാറ്റമേതുമുണ്ടായില്ല. അവരുടെ മാന:ശാന്തിക്ക് കോട്ടമുണ്ടായില്ല. അവരുടെ മനസ്സ് പൂര്‍ണ്ണമായി സത്വഭാവമാര്‍ജ്ജിച്ചു കഴിഞ്ഞിരുന്നതിനാല്‍ അവര്‍ ഭ്രമചിന്തകളില്‍ നിന്നും മുക്തരായിരുന്നു. ‘ഞാന്‍ ഇത് ചെയ്യുന്നു’ എന്ന തരം അഹംഭാവത്തോടെ അവര്‍ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. അതേസമയം ഉണ്ടായ നേട്ടങ്ങളെയോ പരിശ്രമഫലങ്ങളെയോ അവര്‍ നിരസിച്ചതുമില്ല. ശത്രുക്കളെ വെല്ലുന്നതില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചില്ല. അതുപോലെ സ്വയം പരാജയം ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ ഖേദിച്ചുമില്ല. അവര്‍ അനിച്ഛാപൂര്‍വം നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി നടത്തിവന്നു. രാമാ നീയും അവരുടെ മാര്‍ഗ്ഗം പിന്തുടരൂ. നിന്നിലെ വ്യക്തിത്വമാവുന്ന അഹംഭാവം ഉപേക്ഷിച്ച് ഉചിതമായും സ്വാഭാവീകമായും നിന്നില്‍നിന്നും ഉണ്ടാവുന്ന കര്‍മ്മങ്ങള്‍ അനവരതം നടക്കട്ടെ. അവിച്ഛിന്നമായ അനന്താവബോധം മാത്രമാണ് സത്യം. അതാണീ വൈവിദ്ധ്യങ്ങളുടെ കാഴ്ചയ്ക്ക് ഹേതുവാകുന്നത്. എന്നാലീ വൈദ്ധ്യമായ കാഴ്ചകളെ സത്തെന്നോ അസത്തെന്നോ നിര്‍വചിക്കുക വയ്യ. അതിനാല്‍ ഒന്നിനോടും ആസക്തികൂടാതെ പൂര്‍ണ്ണമായും ജീവിതത്തെ കൊണ്ടാടൂ. വെറുമൊരജ്ഞനെപ്പോലെ നീയെന്തിനാണ് രാമാ വിഷാദാകുലനാവുന്നത്? രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങയുടെ കൃപകൊണ്ട് ഞാന്‍ സത്യത്തിലേയ്ക്ക് ഉണര്‍ന്നിരിക്കുന്നു. എന്നിലെ ഭ്രമചിന്തകള്‍ അസ്തമിച്ചിരിക്കുന്നു. അങ്ങയുടെ ഉപദേശപ്രകാരം ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാം. ഇപ്പോള്‍ ജീവന്മുക്തന്റെ അവസ്ഥയില്‍ ഞാന്‍ അഭിരമിക്കുന്നു. പ്രാണനെ നിയന്ത്രണം ചെയ്തുകൊണ്ട്, പരിമിതികളെയും മനോപാധികളെയും ഒഴിവാക്കി ഒരുവന്‍ എങ്ങിനെയാണീ മുക്താവസ്ഥയില്‍ നിലകൊള്ളുന്നതെന്നു ദയവായി പറഞ്ഞു തന്നാലും. വസിഷ്ഠന്‍ തുടര്‍ന്നു: “ജനനമരണചക്രത്തിന്റെ ആവര്‍ത്തനം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗത്തിന് യോഗം എന്ന് പറയും. മനസ്സിനതീതമായ അതീന്ദ്രിയാവസ്ഥയാണത്. രണ്ടു തരത്തിലാണതുള്ളത്.” ആത്മജ്ഞാനം വഴിയും പ്രാണായാമം വഴിയുമാണതു സാധിക്കുക. എങ്കിലും പൊതുവേ യോഗം എന്ന് പറയുമ്പോള്‍ പ്രാണായാമം എന്നാണ് വിവക്ഷ. രണ്ടു മാര്‍ഗ്ഗങ്ങളും ഒരേ ലക്ഷ്യത്തിലേയ്ക്കു നയിക്കുന്നു. ചിലര്‍ക്ക് ആത്മജ്ഞാനമാര്‍ജ്ജിക്കുക എന്നത് എളുപ്പമല്ല. മറ്റു ചിലര്‍ക്ക് യോഗം എളുപ്പമല്ല. എന്നാല്‍ ആത്മജ്ഞാനമാര്‍ഗ്ഗമാണ് എളുപ്പമെന്നു ഞാനുറപ്പിച്ചു പറയുന്നു. കാരണം ഇപ്പോഴും എങ്ങും നിറഞ്ഞു വിളങ്ങുന്ന സത്യമാണല്ലോ അത്. ഇനി ഞാന്‍ നിനക്ക് യോഗത്തെപ്പറ്റി പറഞ്ഞു തരാം.
യുക്രൈന്‍ റഷ്യ യുദ്ധം ആഗോളതലത്തില്‍ വലിയ പ്രതിസന്ധിതന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില ഇതിനോടകം ബാരലിന് 100 ഡോളര്‍ പിന്നിട്ടു കഴിഞ്ഞു.അന്താരാഷ്ട്ര ഓഹരിവിപണിയെയും പാടെ തകര്‍ത്തിരിക്കുകയാണ് യൂറോപ്പില്‍ റഷ്യ ഉണ്ടാക്കിയിരിക്കുന്ന യുദ്ധ ഭീതി. എന്നാല്‍ യുക്രൈന്‍ റഷ്യ പ്രതിസന്ധി ഇന്ത്യന്‍ അടുക്കളകളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റമായിരിക്കും ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുക എന്നണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 2.5 ദശലക്ഷം ടണ്‍ സണ്‍ ഫ്‌ളവര്‍ ഓയില്‍ ആണ് ഇന്ത്യയില്‍ ഉപയോഗിച്ച്‌ വരുന്നത്. അതായത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യ എണ്ണയില്‍ നാലാം സ്ഥാനമാണ് സണ്‍ ഫ്‌ളവര്‍ ഓയിലിനുള്ളത്. എന്നാല്‍ സണ്‍ഫ്‌ളവര്‍ ഓയിലിന്റെ ആഭ്യന്തര നിര്‍മാണം വെറും 50,000 ടണ്‍ മാത്രമാണ്. ബാക്കിവരുന്ന സണ്‍ ഫ്‌ളവര്‍ ഓയില്‍ മുഴുവന്‍ ഇറക്കുമതിയിലൂടെയാണ് രാജ്യത്ത് എത്തിക്കുന്നത്. ഇതിനായി കൂടുതല്‍ ആശ്രയിക്കുന്നത് യുക്രൈനെയും റഷ്യയെയും ആണെന്നതും പ്രതിസന്ധി രൂക്ഷമാക്കിയേക്കും. ഉക്രെയ്നിലെയും റഷ്യയിലെയും കരിങ്കടല്‍ തുറമുഖങ്ങളിലൂടെ പ്രതിമാസം 200,000 ടണ്‍ സണ്‍ഫ്‌ളവര്‍ ഓയിലാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യം ചരക്ക് നീക്കം പുര്‍ണമായി തടസപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. കരിങ്കടലിലെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത് എന്നാണ് മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിവി മേത്തയുടെ പ്രതികരണം. റഷ്യയും ഉക്രൈനും തമ്മില്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെതന്നെ സണ്‍ഫ്‌ളവര്‍ ഓയിലിന്റെ വില കുതിച്ചുയരുന്ന നിലയുണ്ടായിരുന്നു. ബുധനാഴ്ച, മുംബൈയിലേക്ക് എത്തിയ ക്രൂഡ് സണ്‍ഫ്‌ലവര്‍ ഓയിലിന്റെ വില ടണ്ണിന് 1,630 ഡോളറായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 1500 ഡോളര്‍ ഉണ്ടായിരുന്നിടത്ത് നിന്നാണ് നൂറ് ഡോളറിലധികം ഉയര്‍ന്നത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വില എവിടെ പോകുമെന്നറിയില്ല എന്നും സാള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പുതിയ സാഹചര്യം സണ്‍ഫ്‌ളവര്‍ ഓയില്‍ മാത്രമല്ല മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയിലും കാര്യമായ വ്യതിയാനം ഉണ്ടായിട്ടുണ്ട്. മുംബൈയിലേക്ക് ഇറക്കുമതി ചെയ്ത ക്രൂഡ് പാം ഓയിലും, ഡീഗംഡ് സോയാബീന്‍ ഓയിലിനും ടണ്ണിന് യഥാക്രമം 1,810 ഡോളറും 1,777 ഡോളറുമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 1545, 1626 ഡോളര്‍ എന്ന നിലയിലുണ്ടായിരുന്ന വിലയാണ് ഇത്തരത്തില്‍ വര്‍ധിച്ചത് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
മണി രത്‌നത്തിന്റെ മാഗ്നം ഓപ്പസ് പൊന്നിയിന്‍ സെല്‍വന്‍ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ തുടരുകയാണ്. കല്‍ക്കിയുടെ ഇതിഹാസ നോവലായ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കിയാണ് മണി രത്‌നം ചിത്രം അണിയിച്ചൊരുക്കിയത്. ചിത്രത്തിന്റെ സക്‌സസ് പ്രൊമോ പുറത്ത് വിട്ടിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍. ചോള ദേശത്തിന്റെ ബേര്‍ഡ് വ്യൂവില്‍ നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. ചോള രാജ്യത്തെ സംരക്ഷിക്കേണ്ടവര്‍ അതിനെ തകര്‍ക്കാന്‍ നോക്കുകയാണെന്ന് പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോളനോട് ഒരാള്‍ പറയുന്നതാണ് ഇതിന്റെ ബാക്ക് ഗ്രൗണ്ടില്‍ കേള്‍പ്പിക്കുന്നത്. ആര് ചതിച്ചാലും ശരി, ഞാന്‍ പറയുന്നതേ നടക്കൂ എന്നാണ് സുന്ദര ചോളന്റെ മറുപടി. ഇതിനൊപ്പം ഐശ്വര്യ റായി, പാര്‍ത്ഥിപന്‍, ശരത് കുമാര്‍ എന്നിവരേയും കാണാം. Also Read Also Read രാജമൗലി അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്: ജയറാം അതേസമയം ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി 80 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നു. ഒരു തമിഴ് സിനിമയ്ക്ക് റിലീസ് ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. മണി രത്‌നം ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കും എന്ന സൂചനയാണ് ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് വന്നതിലൂടെ വ്യക്തമാകുന്നത്. Also Read Also Read യു.പി.എ സര്‍ക്കാരുകളിലെ മന്ത്രി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്; പക്ഷെ ജയ്പാല്‍ റെഡ്ഡിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് സീതാറാം യെച്ചൂരി തമിഴ്നാട്ടില്‍ നിന്നും 25.86 കോടിയാണ് ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടില്‍ ഏറ്റവും ആദ്യദിന കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍. 36.17 കോടി നേടിയ അജിത്തിന്റെ വലിമൈയും 26.40 കോടി നേടിയ വിജയ്യുടെ ബീസ്റ്റുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 20.61 കോടി നേടിയ കമല്‍ ഹാസന്‍ ചിത്രം വിക്രത്തേയും പൊന്നിയിന്‍ സെല്‍വന്‍ മറികടന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
യുവനടന്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സെപ്റ്റംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സലീംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീത എന്നീ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ കെ പി ജോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- ജസ്സല്‍ സഹീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിസ്സാര്‍ മുഹമ്മദ്, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ഗഫൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്- ഹരിസ്, പരസ്യകല- ഐക്യൂറ, ഓഫീസ് നിര്‍വ്വഹണം- വിന്നി കരിയാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പ്രൊഡക്ഷന്‍ മാനേജര്‍- സജിത് സത്യന്‍,പി ആര്‍ ഒ-എ എസ് ദിനേശ്. Next Read: ചിരി പടർത്തി ബേസിൽ ജോസഫിന്റെ ജയ ജയ ജയ ഹേ യുടെ മേക്കിങ് വീഡിയോ » admin: Related Post വാൾട്ട് ഡിസ്‌നിയുടെ നൂറ്റിഇരുപത്തൊന്നം ജന്മവാർഷികം വാൾട്ട് ഡിസ്‌നി : വാൾട്ടർ ഏലിയാസ് ഡിസ്‌നി എന്ന വാൾട്ട് ഡിസ്‌നി പ്രേക്ഷകരെ കാർട്ടൂണിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയ അമേരിക്കൻ… നവയുഗ മലയാള സിനിമ രംഗത്ത് മഴവിക്കാവടി തീർക്കാൻ… പുതുമോടിയോടെ കോക്കേഴ്സ് എന്ന ബ്രാൻഡ് വീണ്ടും മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളിൽ തുടങ്ങി, ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകൾ സമ്മാനിച്ച… നന്ദമുരി ബാലകൃഷ്ണ, ഗോപിചന്ദ് മലിനേനി, മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം വീരസിംഹ റെഡ്ഡി ജനുവരി 12 2023 ന് തീയേറ്ററുകളിൽ നന്ദമുരി ബാലകൃഷ്ണ, ഗോപിചന്ദ് മലിനേനി, മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം വീരസിംഹ റെഡ്ഡി ജനുവരി 12 2023 ന് ഗ്രാൻഡ്…
പുതുവാശേരി മല്ലിശേരി സ്വദേശി ലൈജുവാണ് അഞ്ച് വയസുള്ള മകൾ ആര്യനന്ദയുമായി ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പൊലീസും ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ലൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുതുവാശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയായിരുന്നു ലൈജു. കടബാധ്യതയേറിയതിനെ തുടർന്നാണ് ലൈജു ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. അത്താണി അസീസി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ആര്യനന്ദ സാധാരണയായി സ്‌കൂൾ ബസിലാണ് പോകാറുള്ളത്. എന്നാൽ ഇന്ന് രാവിലെ താൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു. ലൈജുവിന്റെ ഭാര്യ സവിത ദുബായിൽ ബ്യൂട്ടിഷ്യനായി ജോലി ചെയ്യുകയാണ്.
എന്തിനും ഏതിനും ഇസ്ലാമിനെയും അതിന്റെ പ്രവാചകരെയും വിമര്‍ശിക്കാറുള്ള ജൂത സയണിസ്റ്റ് ലോബികള്‍ വല്ലാതെ കടന്നു പിടിച്ച ഒരു വിഷയമാണ് തിരുനബിയുടെ ബഹുഭാര്യത്വം. മുസ്ലിംകള്‍ക്ക് നാലുവരെ ഭാര്യമാരെ മാത്രം അനുവദിക്കുകയും പ്രവാചകന്‍ പന്ത്രണ്ടു ഭാര്യമാരെ വരിക്കുകയും ചെയ്ത ‘വിരോധാഭാസ’ത്തെക്കുറിച്ചാണ് ഇവര്‍ പരാതിപ്പെടുന്നത്. ഇസ്ലാമില്‍ ജാതിയുണ്െടന്ന് കണ്ടുപിടിച്ച കരങ്ങള്‍ തന്നെയാണ് ഇതിന്റെ പിന്നിലും. പ്രവാചകന്റെ ഭാര്യാവ്രതത്തെക്കുറിച്ച് ചെറിയ തോതില്‍ നമുക്കിവിടെ വിലയിരുത്താം. റസൂലിന്റെ ആദ്യ വിവാഹം ഇരുപത്തഞ്ചാം വയസ്സിലാണ് നടന്നത്. ഭാര്യ ഖദീജാബീവിക്ക് റസൂലിനേക്കാള്‍ പതിനഞ്ചു വയസ്സ് കൂടുതല്‍ പ്രായമുണ്ടായിരുന്നു. നാല്‍പ്പതുകാരിയായ ബീവി സ്ഥലത്തെ ബിസിനസ്സുകാരിയാണ്. റസൂലിന്റെ സത്യസന്ധതയും വ്യക്തിപ്രഭാവവും മനസ്സിലാക്കിയ ബീവി റസൂലിനെ ആദ്യം തന്റെ മാനേജറാക്കി. ബിസിനസ്സ് പുരോഗതിപ്പെട്ടതോടെ റസൂലിനെ കൂടി പങ്കാളിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ വിവാഹവും നടന്നു. റസൂലിന്റെ ഇബ്രാഹിം എന്ന പുത്രനൊഴികെ എല്ലാ മക്കളും ഖദീജാബീവിയിലാണ് പിറന്നത്. അറബികളില്‍ ബഹുഭാര്യത്വം വ്യാപകമായിരുന്നിട്ടും ഖദീജാബീവി മരിക്കും വരെ റസൂല്‍ വേറെ വിവാഹം ചെയ്തില്ല. റസൂലിന് അമ്പത് വയസ്സുള്ളപ്പോഴാണ് ബീവി മരിച്ചത്. തികച്ചും സംതൃപ്തമായിരുന്നു ആ ദാമ്പത്യം. റസൂലിന്റെ ദുഃഖത്തിലും സന്തോഷത്തിലും ബീവി പൂര്‍ണ്ണമായും പങ്കുകൊണ്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ സാന്ത്വനമരുളി. ബീവി അറുപത്തഞ്ചാം വയസ്സില്‍ മരിക്കും വരെ പ്രവാചകന്റെ സര്‍വ്വ പ്രശ്നങ്ങളിലും തുണയായിരുന്നു. ആദ്യം റസൂലിന്റെ സന്ദേശം സ്വീകരിച്ച് മുസ്ലിമായ വനിതയും ഖദീജാബീവി തന്നെ. ബീവിയുടെ വിയോഗം റസൂലിനെ വല്ലാതെ വ്യാകുലപ്പെടുത്തി. രണ്ടാംഭാര്യ സൌദാബീവി വിധവയായ ഒരു വൃദ്ധവനിതയാണ്. ആദ്യം പ്രവാചകന്റെ അനുചരന്റെ ഭാര്യയായിരുന്ന ഇവര്‍ ഭര്‍ത്താവിനോടൊപ്പം അബിസീനയിലേക്ക് പലായനം ചെയ് തിരുന്നു. മടക്കയാത്രയില്‍ ഭര്‍ത്താവ് മരിച്ചതിനാല്‍ അവര്‍ ഏകയായി. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ അനുചരന്മാരോട് പറഞ്ഞു. ഒരു ദിവസം നബിസന്നിധിയില്‍ വന്ന് തന്നെ വേള്‍ക്കണമെന്ന് അവര്‍ കണ്ണീരോടെ പറഞ്ഞു. കാരുണ്യവാനായ നബി ആ വയോധികയെ തന്റെ പത്നിയാക്കി. മൂന്നാം ഭാര്യ ആഇശാബീവി അബൂബക്ര്‍ സ്വിദ്ദീഖിന്റെ മകളാണ്. റസൂലുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കൊതിച്ച സ്വിദ്ദീഖാണ് ബാലികയായ മകളെ റസൂലുമായി വിവാഹം ചെയ്യിക്കാന്‍ കൊതിച്ചത്. ഭാര്യയായ ആഇശാബീവി തന്റെ കളിപ്പാട്ടങ്ങളുമായാണ് റസൂലിനെ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞിട്ടും കുറേ കാലം പിതാവിന്റെ വീട്ടില്‍ തന്നെയാണ് ബീവി താമസിച്ചിരുന്നത്. ഖദീജാബീവിക്കു ശേഷം റസൂലിന് തുണയായത് ആഇശാബീവിയാണ്. ഇസ്ലാമിന് ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ആഇശാബീവിക്ക് സാധിച്ചു. ബീവിയുടെ മുറിയില്‍ വച്ച് പലപ്പോഴും റസൂലിന് വെളിപാടുണ്ടായിട്ടുണ്ട്. റസൂലിന്റെ മരണശേഷം മുപ്പത് വര്‍ഷത്തോളം ആഇശാബീവി ജീവിച്ചു. ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ഖുനൈസിന്റെ വിധവ ഹഫ്സ ബീവിയാണ് നാലാം ഭാര്യ. ഈ വനിതയെ ഹിജ്റ മൂന്നാം വര്‍ഷത്തിലാണ് (ക്രി. 624) നബി വിവാഹം ചെയ്തത്. ഹിജ്റ മൂന്നാം വര്‍ഷത്തില്‍ തന്നെ മറ്റൊരു വിധവയെകൂടി വിവാഹം ചെയ്തു. ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായ അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ ഭാര്യ ഉമ്മുല്‍മസാകീന്‍ സൈനബയെ. ഔദാര്യത്തിന്റെ നിറകുടമായിരുന്നു ഈ വനിതാരത്നം. പ്രവാചകന്റെ പിതൃസഹോദരി ഉമൈബയുടെ പുത്രി സൈനബ ആണ് അഞ്ചാം ഭാര്യ. തന്റെ ദത്തുപുത്രന്‍ സൈദ് റ) ിനെക്കൊണ്ട് സൈനബയെ വിവാഹം ചെയ്യിക്കാനാണ് പ്രവാചകന്‍ ഉദ്ദേശിച്ചത്. എന്നാല്‍ സൈനബും കുടുംബവും അതിനു സമ്മതിച്ചില്ല. വരന്‍ റസൂല്‍ തന്നെയാകണമെന്ന് അവര്‍ ശഠിച്ചു. സൈദു തന്നെയാകണം ഭര്‍ത്താവ് എന്ന് റസൂലും തീരുമാനിച്ചു. റസൂലിന്റെ ആവശ്യത്തിനു വഴങ്ങി സൈദും സൈനബും തമ്മിലുള്ള വിവാഹം നടന്നു. പക്ഷേ, പ്രശ്നങ്ങള്‍ തലപൊക്കി. അങ്ങനെ വിവാഹം വേര്‍പ്പെടുത്തേണ്ടി വന്നു. ഒടുവില്‍ കുടുംബത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി തന്നെയാണ് സൈനബിനെ റസൂല്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പ് സൈനബ് മരിച്ചു. മറ്റൊരു ഭാര്യയായ ഉമ്മുസലമ നാലു കുട്ടികളുള്ള ഒരു വിധവയായിരുന്നു. തന്റെ അനുചരനായ ഭര്‍ത്താവ് ഇസ്ലാമിനു വേണ്ടി മരണം വരിച്ചപ്പോള്‍ ഉമ്മുസലമയെ വിവാഹം ചെയ്ത് ആ കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും റസൂല്‍ തന്നെ ഏറ്റെടുത്തു. നബിയുടെ മരണശേഷം ഏറെക്കാലം ഉമ്മുസലമാബീവി ജീവിച്ചു. ക്രി. 626 നടന്ന ബനൂ മുസ്തലിഖ് യുദ്ധത്തില്‍ ശത്രുക്കളില്‍ കുറേപ്പേരെ തടവുകാരായി പിടിച്ചിരുന്നു. അതില്‍ ഗോത്രത്തലവനായ ഹാരിസും മകള്‍ ജുവൈരിയ്യയുമുണ്ടായിരുന്നു. ജുവൈരിയ്യയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. തന്റെ വിധവയായ മകളെ വിവാഹം ചെയ്യമെന്ന് ഹാരിസ് റസൂലിനോടഭ്യര്‍ഥിച്ചു. ആ വിവാഹത്തെ തുടര്‍ന്ന് ഗോത്രക്കാരൊന്നടങ്കം ജയില്‍മോചിതരായി ഇസ്ലാം ആശ്ളേഷിച്ചു. അബൂസുഫ്യാന്റെ പുത്രിയായ ഉമ്മുഹബീബയേയും റസൂല്‍ വിവാഹം ചെയ്തു. അബൂസുഫ്യാന്‍ ആദ്യകാലത്ത് റസൂലിന്റെ ബദ്ധവൈരിയായിരുന്നെങ്കിലും മകളും ഭര്‍ത്താവും മുസ്ലിംകളായിരുന്നു. ഭര്‍ത്താവ് റസൂലിന്റെ അനുയായി ആയിരുന്നു. അബ്സീനിയയിലേക്കുള്ള പലായനവേളയില്‍ അദ്ദേഹം കൃസ്തുമതം സ്വീകരിച്ചു. താമസം വിനാ ഭര്‍ത്താവ് മരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ക്രി. 628ല്‍ ഉമ്മുഹബീബയെ റസൂല്‍ വിവാഹം ചെയ്തു. ഖൈബര്‍ യുദ്ധത്തില്‍ മരണപ്പെട്ട ഒരു യഹൂദിയുടെ പുത്രിയായ സ്വഫിയ്യയേയും റസൂല്‍ വിവാഹം ചെയ്തു. ഈ വിവാഹത്തോടെ ആ യഹൂദിയുടെ ഗോത്രക്കാരില്‍ വലിയൊരു വിഭാഗം ഇസ്ലാമില്‍ വന്നു. ഈജിപ്തിലെ മുഖൌഖിസ് രാജാവ് പാരിതോഷികമായി മാരിയത്തുല്‍ ഖിബ്ത്വിയ്യ എന്നൊരു ക്രിസ്ത്യന്‍ അടിമപ്പെണ്ണിനെ റസൂലിന് അയച്ചു കൊടുത്തിരുന്നു. ഈ വനിതയിലാണ് ഇബ്രാഹിം എന്ന കുട്ടി ജനിച്ചത്. വിധവയായ മൈമൂനാബീവിയേയും നബി (സ്വ) ഭാര്യയായി സ്വീകരിച്ചിരുന്നു. ഖദീജാബീവിയും സൈനബ ബീവിയും ഒഴികെ ബാക്കി ഒമ്പത് ഭാര്യമാരും റസൂലിന്റെ മരണശേഷവും ജീവിച്ചു. റസൂലിന്റെ വിവാഹ ജീവിതത്തെ പരിഹസിക്കുന്നവര്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണ്. മദ്യവും യുദ്ധവും പെണ്ണും ദൌര്‍ബ്ബല്യമായി കണ്ട അറബികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് റസൂലിന്റെ ജീവിതമെന്ന് പകല്‍ വെളിച്ചം പോലെ സ്പഷ്ടം. അവിടന്ന് യുദ്ധക്കൊതിയനായിട്ടില്ല. മദ്യം തൊട്ടുതീണ്ടിയില്ല. സ്ത്രീകളുടെ പിന്നാലെ പോയില്ല. ഇരുപത്തഞ്ചു വയസ്സില്‍ വിവാഹം ചെയ്യുന്നതിനു മുമ്പും വിശുദ്ധി കളഞ്ഞിട്ടില്ല. റസൂലിന്റെ ജീവിതത്തിന്റെ ഓരോ ചലനവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖദീജാബീവി മരിക്കും വരെ മറ്റൊരു വിവാഹവും ചെയ്തിട്ടില്ലെന്നും വ്യക്തം. അതിനര്‍ഥം അമ്പതാം വയസ്സുവരെയുള്ള തന്റെ ജീവിതകാലത്ത്, അഥവാ യൌവ്വനം മുറ്റിനിന്ന കാലത്ത്, അറബികള്‍ മുഴുവന്‍ അധമവികാരങ്ങളില്‍ ആറാടിയ കാലത്തും നബി (സ്വ) യെ അത്തരം വൈകൃതങ്ങള്‍ സ്വാധീനിച്ചിരുന്നില്ലെന്ന് അറിയപ്പെടുന്ന രേഖകളൊക്കെ പറയുന്നു. അമ്പതാം വയസ്സിനു ശേഷം കൂടുതല്‍ ഭാര്യമാരെ സ്വീകരിച്ചത് കാമവെറികൊണ്ടല്ലെന്നതും സിദ്ധം. സ്ത്രീകളെ വാഗ്ദാനം ചെയ്തുകൊണ്ടാണ് അറേബ്യന്‍ ബൂര്‍ഷ്വകള്‍ പലപ്പോഴും കാര്യങ്ങള്‍ നേടിയിരുന്നത്. റസൂല്‍ തന്റെ സന്ദേശവുമായി വന്നപ്പോഴും അവര്‍ തങ്ങളെ സ്വാധീനിക്കാനായി ഇഷ്ടമുള്ള പെണ്ണിനെ റെഡിയാക്കിത്തരാമെന്നു പറഞ്ഞു. പക്ഷേ, അവിടന്ന് ആ വാഗ്ദാനം പുല്ലുപോലെ വലിച്ചെറിയുകയാണ് ചെയ്തത്. ലൈംഗികാസ്വാദനത്തിന്റെ കാര്യത്തില്‍ അറേബ്യയില്‍ ഒരു വിലക്കും നബി (സ്വ) ക്ക് ഉണ്ടായിട്ടില്ല. എന്നിട്ടും വിശുദ്ധ ജീവിതമാണ് നയിച്ചത്. ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചിട്ടും അമ്പത് വയസ്സുവരെ ഏകപത്നീവ്രതനായാണ് റസൂല്‍ കഴിഞ്ഞത്. അതും തന്നേക്കാള്‍ പതിനഞ്ചു വയസ്സു കൂടുതലുള്ള വിധവയായ ഖദീജാബീവിയോടൊപ്പം. പൂര്‍വ്വീക പ്രവാചകര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. സുലൈമാന്‍ നബിക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നല്ലോ. ഈസാനബിക്ക് ഭാര്യമാരേ ഉണ്ടായിരുന്നില്ല. ആദ്യമേ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്നതിന് ഒരു തടസ്സവും റസൂലിനുണ്ടായിട്ടില്ല. വിധവകളെ വിവാഹം ചെയ്യുന്ന പതിവ് അന്ന് അറേബ്യയിലില്ല. ഈ നിയമം മാറ്റി വിധവകളുടെ സംരക്ഷണം ഏറ്റെടുക്കുകയാണ് റസൂല്‍ ചെയ്തത്. വിധവകളെ സ്വയം വേള്‍ക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു. സൈനബുമായുള്ള വിവാഹം ഏറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. തന്റെ സ്വതന്ത്രനാക്കപ്പെട്ട അടിമയായ സൈദിന് സ്വന്തം മച്ചുനയെ വിവാഹം ചെയ്തു കൊടുക്കാനായിരുന്നു തീരുമാനം. ഇതിന് കുലമഹിമ തടസ്സം നിന്നിട്ടും സൈദിന് സൈനബിനെ വിവാഹം ചെയ്തു കൊടുക്കാന്‍ റസൂല്‍ അമ്മായിയെ നിര്‍ബന്ധിക്കുകയായിരുന്നു. അല്ലാതെ സൈനബയെ റസൂല്‍ മോഹിച്ചിരുന്നുവെന്ന കെട്ടുകഥകള്‍ക്ക് ഒരടിസ്ഥാനവുമില്ല. പര്‍ദ്ദയില്ലാത്ത സമയത്ത് റസൂല്‍ സൈനബിനെ കണ്െടന്നും അങ്ങനെ സൈനബിനെ വിവാഹം ചെയ്യാന്‍ മോഹിച്ചെന്നും സൈദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചെന്നും ഉള്ള കഥകള്‍ ശത്രുക്കള്‍ മെനഞ്ഞിരുന്നു. സത്യത്തില്‍ ചെറുപ്പം മുതലേ തന്റെ മച്ചുനയായ സൈനബിനെ റസൂല്‍ കാണുന്നുണ്ട്. റസൂലിനെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ അമ്മായി പലതവണ ശ്രമിച്ചതാണ്. എന്നിട്ടും ദത്തുപുത്രന് വിവാഹം ചെയ്തു കൊടുക്കണമെന്ന് റസൂല്‍ ശഠിക്കുകയായിരുന്നു. ബന്ധം വഷളായി വിവാഹമോചനം നേടിയ ശേഷവും സൈദടക്കം എല്ലാവരും ആവശ്യപ്പെട്ടതുകൊണ്ടാണ് സൈനബയെ റസൂല്‍ വരിച്ചത്. ഭാര്യയെ വെറും ഭോഗവസ്തുവായി കണക്കാക്കുകയും അടിമകളെപ്പോലെ അവരോട് പെരുമാറുകയും ചെയ്തിരുന്ന സന്ദര്‍ഭത്തിലാണ് ഭാര്യ (ഭരിക്കപ്പെടേണ്ടവള്‍) യെ ‘ഇണ’ (സൌജത്ത്) യാക്കിക്കൊണ്ട് ദാമ്പത്യജീവിതത്തിനെ പ്രവാചകന്‍ ശാദ്വലമാക്കിയത്. ഭരിക്കപ്പെടേണ്ടവളല്ല ഭാര്യയെന്ന് പ്രഖ്യാപിക്കുകയും ഭാര്യയോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനാണ് ഉത്തമനെന്നും റസൂല്‍ ബോധ്യപ്പെടുത്തി. എല്ലാ ഭാര്യമാരോടും തുല്യനീതി പുലര്‍ത്തി അവര്‍ക്കിടയിലെ അവകാശ സമത്വം സംരക്ഷിക്കാനും റസൂലിന് കഴിഞ്ഞു. ഭാര്യയെ സംരക്ഷിക്കുന്ന പതിവ് അറേബ്യന്‍ സമൂഹത്തില്‍ ഭര്‍ത്താവിന് ഉണ്ടായിരുന്നില്ല. സൌന്ദര്യം ആസ്വദിക്കാനും കാമ പൂര്‍ത്തീകരണത്തിനും വേണ്ടി സ്ത്രീകളെ അവര്‍ ഭാര്യമാരാക്കി. മാതാവ് എന്ന നിലയില്‍ മക്കളില്‍ നിന്നുള്ള സംരക്ഷണം മാത്രമാണവര്‍ക്ക് ലഭിച്ചിരുന്നത്. ഇഷ്ടം പോലെ ഭാര്യമാരെ സ്വീകരിക്കുന്ന അറബികള്‍ക്ക് സൌന്ദര്യവും ആസ്വാദനവുമായിരുന്നു മുഖ്യം. റസൂല്‍ ഈ അനിയന്ത്രിത വേഴ്ചക്ക് തടയിടുകയും ഭാര്യമാരുടെ സംരക്ഷണം ഭര്‍ത്താവിന്റെ മേല്‍ ഏല്‍പ്പിക്കുകയും ചെയ്തു. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ ഭാര്യമാരെ റസൂല്‍ വേളികഴിച്ചത് മുഖ്യമായും അവരുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ്. അതാണ് വിധവകളെ ഭാര്യമാരാക്കിയത്. എന്നാല്‍ അനുയായികള്‍ക്ക് നാല് ഭാര്യമാരെ മാത്രമേ അനുവദിച്ചുള്ളൂ. ഏകപത്നീവ്രതം തന്നെ നല്ലതെന്നും അവിടന്ന് ഉപദേശിച്ചു. കാരണം തന്റെ ജീവിതത്തില്‍ ഖദീജാബീവിയിലൂടെ ആ മാതൃകക്കാണ് മുഖ്യമായും റസൂല്‍ ഊന്നല്‍ കൊടുത്തത്. പ്രത്യേക സാഹചര്യത്തില്‍ മാത്രമേ ഒന്നിലധികം അനുവാദമുള്ളൂവെന്നും അവിടത്തെ ജീവിതം കാണിക്കുന്നു. ആദ്യ ബന്ധം തികച്ചും ദാമ്പത്യപരമായ താല്‍പ്പര്യമാണ് ഉദ്ദേശിക്കുന്നത്. പിന്നീടുള്ള ബന്ധങ്ങളില്‍ മറ്റു താല്‍പ്പര്യങ്ങളാണ് മുന്നില്‍ നിന്നിട്ടുള്ളത്. ഇസ്ലാമിനോ സ്ത്രീക്കോ അനുഗുണമാകുന്ന വല്ലതുമുണ്െടങ്കില്‍ ഒന്നിലധികം ഭാര്യമാരോടൊപ്പം അവരോട് നീതിപുലര്‍ത്താന്‍ കഴിയുകയും വേണം. റസൂലിന്റെ വിവാഹങ്ങള്‍ നല്‍കുന്ന പാഠവും അതാണ്. മദീനാ കാലഘട്ടത്തില്‍ മുസ്ലിംകളുടെ സുരക്ഷക്കായി നിരവധി യുദ്ധങ്ങള്‍ ചെയ്യേണ്ടി വന്നതിനാല്‍ പുരുഷന്മാര്‍ ഏറെ രക്തസാക്ഷികളായി. അങ്ങനെ തന്റെ ഏറ്റവും പ്രിയപ്പെട്ട ചില അനുചരരുടെ ഭാര്യമാര്‍ വിധവകളായപ്പോള്‍ അവരെ കല്യാണം ചെയ്തു കൊണ്ട് റസൂല്‍ സംരക്ഷണം നല്‍കി. ചില വനിതകളെ വിവാഹം ചെയ്യുക വഴി ഇസ്ലാമിന് ദ്രുതഗതിയില്‍ വളര്‍ച്ചയുണ്ടായി. ഉദാഹരണത്തിന് ജുവൈരിയയുമായുള്ള വിവാഹം ബനൂമുസ്തലിഖുമായി വീണ്ടും ഒരു യുദ്ധമുണ്ടാകുന്നതിന് ഈ വിവാഹം മൂലം തടയിടാന്‍ കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലെ അത്തോളി, കൊളക്കാട് സ്വദേശി. മലപ്പുറം ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി.സ്കൂളിൽ അധ്യാപകനായിരുന്നു. കുട്ടികളുടെ ശാസ്ത്ര മാസികയായ 'യുറീക്ക'യിൽ എഴുതാറുണ്ട്. ഇപ്പോള്‍ താമസം പുൽപ്പറ്റ, മഞ്ചേരി. Travelയാത്ര അസം ഓർമ്മകൾ – 4 കെ. ഗണേശൻ 3 days ago നേരം വെളുത്തത് കണ്ട് എഴുന്നേറ്റു സമയം നോക്കി. അഞ്ച് മണി. അപ്പോഴാണോർത്തത് ഇത് അസമിലെ ഗോഹട്ടിയാണെന്ന്. അയൽസംസ്ഥാനമായ അരുണാചലിൽ ജൂലൈ മാസത്തിൽ നാലരക്കു മുമ്പു തന്നെ സൂര്യന്‍റെ ആദ്യകിരണങ്ങൾ എത്തിനോക്കുമല്ലോ. കിഴക്കെ അറ്റത്തുള്ള ഡോങ് ഗ്രാമത്തിൽ ആ കാഴ്ച കാണാൻ എത്രയെത്ര സഞ്ചാരികളും ഫോട്ടോഗ്രാഫർമാരുമാണ് എത്താറുള്ളത്! അവർക്ക് ഡോങ് ഒരു പറുദീസ തന്നെ. ഞങ്ങളേതായാലും അസമിലെ സൂര്യോദയവും കാഴ്ചകളും സൗഹൃദവുമെല്ലാം സ്വർഗതുല്യമാക്കി ഒപ്പം പഠനവും പൂർത്തിയാക്കി തിരിച്ചു പോകാനാഗ്രഹിച്ചു പുറപ്പെട്ടവരാണ്.. എന്തോ വീണ്ടുമൊന്നു മയങ്ങാൻ മനസ്സ് അനുവദിക്കുന്നില്ല. ഇനിയുമൊത്തിരി ദൂരം താണ്ടാനുള്ളതുകൊണ്ടാവാം. പിന്നെ തുടർന്നുള്ള യാത്രയെക്കുറിച്ചായി രണ്ടുപേരുടെയും ചർച്ച. ഇറങ്ങാൻ തയ്യാറായപ്പോഴേക്കും റൂംബോയ് ചായയുമായെത്തിയിരുന്നു. റെയിൽവെ സ്റ്റേഷനിൽ നിന്നും ഞങ്ങളെ അവിടെയെത്തിച്ച സുഹൃത്തിനെ നേരിൽ കണ്ട് നന്ദി പറയാൻ കഴിഞ്ഞില്ലെങ്കിലും കടയിലുള്ള അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനെ വിവരമറിയിച്ചാണ് ഞങ്ങൾ യാത്ര തുടർന്നത്. ഇനിയുള്ള യാത്ര ബസ് മാർഗമാണ്. ദരാംഗ് ജില്ലയിലെ മംഗൽദായിയിലേക്ക് രണ്ടു മണിക്കൂറോളം വേണം. എ. എസ്. ടി.സി. സ്റ്റാൻഡിൽ എത്തി അന്വേഷിച്ചപ്പോൾ മറുപടി അസ്സാമീസ് ഭാഷയിൽ മാത്രം. ബസ്സിന്‍റെ ബോർഡുകളും തഥൈവ… Source: Earth Trip ഇനീപ്പെന്താ ഒരു മാർഗം ? ഒരു വഴി തെളിയാതിരിക്കില്ല. പെട്ടെന്ന് ഇംഗ്ലീഷ് പത്രം വായിക്കുന്ന ഒരാൾ ഞങ്ങളുടെ ദൃഷ്ടിയിൽ പെട്ടു. “വാ… അവിടെ പോയൊന്നു മുട്ടി നോക്കാം” എന്ന് പവിത്രൻ ഭായ്… അത് വിജയിച്ചു. അദ്ദേഹം എൻക്വയറി കൗണ്ടറിൽ നിന്നും ലഭിച്ച വിവരം ഞങ്ങൾക്കു കൈമാറി. വൈകാതെ മംഗൽ ദായ് വഴി തേസ്പൂരിന് പോകുന്ന ബസ് എത്തി. നല്ല കുഷ്യൻ സീറ്റുകളെല്ലാമുള്ള ട്രാൻസ്പോർട്ട് ബസ്. കേരളത്തിൽ അന്ന് ടൂറിസ്റ്റ് ബസുകൾ മാത്രമേ അത്ര ഭംഗിയുള്ളതായി കണ്ടിട്ടുള്ളു. NH 27 ലൂടെയാണ് യാത്ര. അങ്ങ് പോർബന്തറിൽ നിന്നാരംഭിച്ച് അസമിലെ സിൽചാർ വരെ 3500 ലേറെ കി.മീ. നീണ്ടു കിടക്കുന്ന ദേശീയപാതയാണത്രെ ഇത്. ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. യാത്രയാരംഭിച്ച് ഏകദേശം അര മണിക്കൂറായിക്കാണും ബസ് ഒരു പാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നറിഞ്ഞപ്പോൾ ദൂരേക്ക് കണ്ണോടിച്ചു. ഏറെ വീതിയുള്ള ഒരു നദിക്ക് കുറുകെയാണ് യാത്ര. തുറന്നിട്ട ചില്ലു പഴുതിലൂടെ അങ്ങകലെ പച്ചപ്പാർന്ന പ്രകൃതി ദൃശ്യങ്ങൾ… ഇതായിരിക്കുമോ ബ്രഹ്മപുത്ര? ആരോട് ചോദിക്കാൻ ? ഏതായാലും ഒരു ഒന്നൊന്നര കി.മീ. എങ്കിലുമുണ്ടാകും പാലത്തിന്‍റെ നീളം. ഇത് സരായ്ഘട്ട് പാലമാണെന്നും അടിയിലൂടെ റെയിൽപാളവുമുണ്ടെന്നുള്ള കാര്യമെല്ലാം പിന്നീടാണ് മനസ്സിലായത്. ബ്രഹ്മപുത്രയ്ക്കു കുറുകെ ആദ്യമായി നിർമ്മിച്ച ഈ പാലം 1962 ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതത്രേ. സരായ്ഘട്ട് ഒരു യുദ്ധഭൂമി കൂടിയാണ്. 1671 ൽ ഉദയാദിത്യ സിംഘയെന്ന അഹോം രാജാവിന്‍റെ സൈന്യം മുഗളൻമാരുടെ നാവികപ്പടയെ തന്ത്രപൂർവ്വം തോൽപിച്ച് ഗോഹട്ടി തിരിച്ചു പിടിച്ചുവെന്നാണ് ചരിത്രം. ഈ ബ്രഹ്മപുത്രയും ബരാക് നദിയും അവയുടെ അമ്പതിലേറെ പോഷകനദികളും ചേർന്നാണ് ഓരോ വർഷവും മൺസൂൺ കാലത്ത് അസമിൽ പ്രളയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതെന്ന് കേട്ടിട്ടുണ്ട്. അസമിന്‍റെ സമഗ്ര വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം ഇടയ്ക്കിടെ ഉണ്ടാവുന്ന പ്രകൃതിദുരന്തങ്ങൾ തന്നെയാണ്. കുറച്ചങ്ങെത്തിയപ്പോൾ NH 15 ലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. തിരക്കുള്ള ഒരു നാൽക്കവലയായ ബൈഹറ്റ ചര്യാലിൽ നിന്നാണ് പുതിയ വഴിയിലേക്ക് കയറിയത്. തേസ് പൂർ വഴി കിഴക്കൻ അസമിലെ ടിൻസുക്യയിലൂടെ അരുണാചൽ പ്രദേശിൽ എത്തിച്ചേരുന്ന ദേശീയ പാതയാണിത്. കൺമയക്കം ഇടയ്ക്ക് പുറംകാഴ്ചകളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഉണർന്നിരിക്കാതെ നിവൃത്തിയില്ലല്ലോ. അങ്ങനെ അവസാനം കണ്ടക്ടറുടെ “മൊംഗൽ ദോയ്… മൊംഗൽ ദോയ് “വിളി കേട്ടപ്പോൾ ഊഹിച്ചെടുത്തു ഇതു തന്നെ നമ്മുടെ മംഗൽദായ്. അസംകാർ പല വാക്കുകളിലെയും ‘അ’ കാരം ‘ഒ’ കാരമായാണ് ഉച്ചരിക്കുന്നത്. മംഗൽദായിയിൽ ഇറങ്ങിയതോടെ ആദ്യമന്വേഷിച്ചത് ഒരു ഹോട്ടലായിരുന്നു. രാവിലെ കാര്യമായൊന്നും ഉള്ളിലെത്തിയിട്ടില്ല. ഒരു ചായയെങ്കിലും കഴിക്കാതെ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് രണ്ടുപേരും. അടുത്തുകണ്ട ചായക്കടയിൽ തന്നെ കയറി. കുഞ്ഞുഗ്ലാസിൽ ചായയെത്തി. ഭരണിയിൽ ദിവസങ്ങളായി പഞ്ചസാരപ്പാവിൽ മയങ്ങി കിടക്കുന്ന ചെറിയ ഉണ്ടകൾ കാണുന്നുണ്ട്. മറ്റൊന്നുമില്ല. രസഗുളയാണത് എന്ന് കടക്കാരൻ പറഞ്ഞപ്പോൾ മനസ്സിലായി. ഓർഡർ ചെയ്തു. അങ്ങനെ ആദ്യമായി രസഗുളയുടെ രുചിയറിഞ്ഞു. ബംഗാൾ, അസം എന്നിവിടങ്ങളിലെ ഒരു പ്രധാന പലഹാരം തന്നെയാണിത്. ഇനി മംഗൽദായിയിലെ ബഗാമുഖിൽ എത്തണം. അന്വേഷിച്ചപ്പോൾ കുറച്ച് ദൂരമുണ്ടെന്നിറഞ്ഞു. സൈക്കിൾ റിക്ഷ തന്നെ ആശ്രയം. ദരാംഗ് ജില്ലയുടെ ആസ്ഥാനമായ മംഗൽദായ് അത്യാവശ്യം വലിയൊരു ടൗൺ തന്നെയാണ്. കുറച്ചങ്ങെത്തിയപ്പോൾ ഞങ്ങൾ നൽകിയ അഡ്രസുമായി റിക്ഷക്കാരൻ വഴിയിൽ കണ്ട ഒരു ട്രാഫിക് പോലീസുകാരനെ സമീപിച്ചു. അയാൾ കൈയിലിട്ട് തിരുമ്മികൊണ്ടിരുന്ന എന്തോ നുള്ളിയെടുത്ത് ചുണ്ടിനിടയിൽ വച്ച് കൈയിൽ ബാക്കിവന്ന പൊടി തട്ടി കൊണ്ട് അസാമീസിൽ എന്തൊക്കെയോ മൊഴിഞ്ഞു. റിക്ഷക്കാരൻ സ്ഥലം കൃത്യമായി മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവസാനം അല്പം വളഞ്ഞു ചുറ്റിയാണ് ഞങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. അത്യാവശ്യം വലിയൊരു തറവാടിന്റെ മുറ്റത്തേക്കാണ് ഞങ്ങൾ റിക്ഷയിറങ്ങി കയറിച്ചെന്നത്. അതിന്റെ ഒരു വശത്തെ മുറിയിലുണ്ട് ഞങ്ങൾക്ക് മാർഗദർശിയാകേണ്ട രാജനും കൂട്ടുകാരനായ തലശ്ശേരിക്കാരൻ പ്രേമനും. Source: Wikipedia പ്രവാസ ജീവിതത്തിലെ ആദ്യ സന്ധ്യാനേരം… പഴയപുസ്തകത്താളുകൾ മറിക്കുമ്പോൾ കാണുന്ന ഇരട്ടവാലൻ പുഴുക്കളെ പോലെ നാട്ടോർമ്മകൾ മനസ്സിൽ ഓടിക്കളിക്കാൻ തുടങ്ങി. വീട്ടിൽ നിന്നകന്നിരക്കുമ്പോൾ ഇത് പതിവാണ്. ചിന്തകൾക്ക് കൊടുങ്കാറ്റിനേക്കാൾ വേഗതയാണല്ലോ. നിമിഷനേരം കൊണ്ട് ഉള്ളിൽ നനുത്ത ഓർമ്മകളും സംഘർഷങ്ങളും തീർത്തു കൊണ്ടത് ചുറ്റിക്കറങ്ങും. ഞാൻ ഇടയ്ക്ക് പവിത്രന്‍റെ മുഖത്തേക്ക് നോക്കും. ആരുടെയും മനസ് നമുക്ക് കൃത്യമായങ്ങ് വായിക്കാനാവില്ലല്ലോ. എങ്കിലും പങ്കുവയ്ക്കാനുള്ള എന്തോ അവിടെ ഉഴറി നടക്കുന്നുണ്ടെന്നെനിക്കറിയാം. അത് ചിലപ്പോൾ രസകരമായ അനുഭവങ്ങളാകും. ആദ്യദിവസം തന്നെ അങ്ങനെയൊരു കഥ പങ്കുവയ്ക്കുന്നതിനിടയിലാണ് ‘ഹോ രാജൻ… ഖാന ഖായാ?’ പുറത്ത് നിന്നായിരുന്നു ആ ശബ്ദം . ആരാണീ രാത്രിയിൽ ? രാജന്‍റെ സഹപാഠികൾ ആരെങ്കിലുമാകുമെന്നു കരുതി. പക്ഷെ അയൽവാസിയാണ്. റൂമിന്‍റെ മുറ്റത്ത് തൊട്ടടുത്തായി കാണുന്ന പുല്ലുമേഞ്ഞ ചെറിയ ഷെഡിൽ താമസിക്കുന്ന വെറ്റെറിനറി ഡോക്ടർ മണ്ഡൽ. മിക്ക ദിവസങ്ങളിലും ഈ സമയത്താണത്രെ വരവ്. അന്നത്തെ സംഭാഷണത്തിനിടയിൽ രാജൻ അതിഥികളായ ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടു ത്തുകയും ചെയ്തു. അധികം വൈകാതെ തന്നെ മണ്ഡലിന്‍റെ അടുക്കളയിൽ നിന്ന് ശ്ശീ… എന്ന ശബ്ദത്തിനൊപ്പം എണ്ണ ചൂടായ വല്ലാത്ത ഒരു ഗന്ധവും ! “അതാണ് കടുകെണ്ണ. ഇവിടെ പ്രധാനമായും പാചകത്തിനുപയോഗിക്കുന്നതിതാണ്.” രാജൻ പറഞ്ഞു. ഏതായാലും ഞങ്ങളുടെ അന്നത്തെ ഊണ് അപ്പോഴേക്കും കഴിഞ്ഞിരുന്നു. ഹോ രാജൻ… എന്ന് വിളിച്ചും കടുകെണ്ണ മണം പ്രസരിപ്പിച്ചുമെല്ലാം മിക്ക ദിവസങ്ങളിലും രാത്രിയിൽ മണ്ഡൽ തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇടയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും ചേർത്ത് ഞങ്ങളും മണ്ഡലുമായി കൂട്ടുകൂടി. കവര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍ 0 FacebookTwitterWhatsappEmail TRAVELTravelയാത്ര അസം ഓര്‍മ്മകള്‍ – 3 കെ. ഗണേശൻ 2 weeks ago കാംരൂപ് എക്സ്പ്രസിൽ ആയിരുന്നു തുടർന്നുള്ള യാത്ര. പ്ലാറ്റ്ഫോമിലെ വലിയ തിരക്കും കമ്പാർട്ട്മെന്റിന്‍റെ സ്ഥാനമറിയാതിരുന്നതും മൂലം ബാഗുകളും തൂക്കി ഓടിക്കിതച്ച് വണ്ടിയിൽ കയറിപ്പറ്റാൻ ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴേക്കും വണ്ടി ചൂളംവിളിച്ച് പുറപ്പെട്ടിരുന്നു. സീറ്റുകൾ കുട്ടികളും അമ്മമാരുമെല്ലാം കൈയ്യടക്കിയിട്ടുണ്ട്. ടി.ടി.ആർ വന്നപ്പോഴാണ് മനസ്സിലായത് അടുത്ത കമ്പാർട്ടുമെന്റിലാണ് ഞങ്ങൾ കയറേണ്ടതെന്ന്… ഏതായാലും അങ്ങോട്ട് മാറി സീറ്റ് തരപ്പെടുത്തി. ആ യാത്ര വല്ലാത്തൊരനുഭവം തന്നെയായിരുന്നു… ബംഗാളിയും ഹിന്ദിയും ആസ്സാമീസുമെല്ലാം സംസാരിക്കുന്നവരുടെ ബഹളങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട് രണ്ടു മലയാളീസ്…. വൃത്തിഹീനമായ ബോഗി… ചുറ്റിലും പാൻ മസാലകളുടെ ഗന്ധം വമിക്കുന്ന മുഖങ്ങൾ മാത്രം…. ഇടയ്ക്കൊരു ഗ്രാമത്തിൽ വണ്ടി പിടിച്ചിട്ടപ്പോൾ പുറത്തു കണ്ട കാഴ്ചകളിലൊന്ന് ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. പനയിൽ നിന്ന് കള്ള് ശേഖരിക്കുന്ന തൊഴിലാളിയുടെ കൂടെയെത്തിയ രണ്ടു കുട്ടികൾ. സഹോദരി സഹോദരന്മാരാകാനാണ് സാധ്യത. പെൺകുട്ടിയുടെ ഒരു കൈയിൽ കളിപ്പാട്ടത്തിനൊപ്പം ഒരു പൊതിയുണ്ട്. മറുകൈയിൽ പേരയ്ക്ക പോലെയുള്ള ഏതോ കനിയും. ചൂട് കാരണം വണ്ടിയിൽ നിന്ന് പുറത്തിങ്ങി നിൽക്കുന്നവരെ കൗതുകത്തോടെ വീക്ഷിച്ച് കൊണ്ടാണ് രണ്ടുപേരുടെയും നിൽപ്പ്. ഇടയ്ക്ക് കൈയിലുള്ളത് വീതംവച്ച് നുണയുന്നുമുണ്ട്… ദാരിദ്ര്യത്തിനിടയിലും തന്‍റെ ചുറ്റുപാടുമുള്ള പ്രകൃതിയെ അടുത്തറിഞ്ഞ് ബാല്യം ആസ്വദിച്ചു കഴിയുന്ന, ‘പഥേർപാഞ്ചാലി’യിലെ ദുർഗ്ഗയേയും ചെറിയ കുസൃതികളുമായി ഒപ്പം ചേരുന്ന സഹോദരൻ അപുവിനെയും ഓർമ്മയിലേക്കെത്തിക്കുന്നതായിരുന്നു ഈ കാഴ്ച. അതിനാൽ ആ കുഞ്ഞുങ്ങൾക്ക് ചുറ്റിലും ഞാൻ കാറ്റത്തുലഞ്ഞാടുന്ന മനോഹരമായ കാശ് പൂക്കളെ തിരഞ്ഞു. എവിടെ ?… ഇനി ആ കുശദർഭകൾ അവിടെ വളരുന്നുണ്ടെങ്കിൽ തന്നെ ഈ ജൂലായ് മാസത്തിൽ അവ എങ്ങനെ പൂവിടാനാണ്… 1980 ൽ പ്രീഡിഗ്രിപഠന കാലത്താണ് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയും സത്യജിത്ത് റേയുമെല്ലാം മനസ്സിൽ കൂടിയേറുന്നത്. ഇംഗ്ലീഷ് ഗദ്യപുസ്തകമായ ‘ഫൂട്ട് പ്രിന്റ്സ് ‘ ൽ പഥേർ പാഞ്ചാലിയുടെ ആദ്യനാളിലെ ഷൂട്ടിങ്ങ് അനുഭവങ്ങൾ വിശദീകരിച്ചിരുന്നല്ലോ. 1952 ലെ പൂജ അവധിക്കാലത്താണ് ദുർഗ്ഗയും അപ്പുവും കരിമ്പുക തുപ്പിക്കൊണ്ട് നീങ്ങുന്ന തീവണ്ടി കാണാനെത്തുന്ന ഭാഗം ബൊറാൽ ഗ്രാമത്തിലെ ‘പാൽസിറ്റ് ‘ റെയിൽവെ സ്റ്റേഷൻ പരിസരത്തു വെച്ച് സത്യജിത്ത്റേ ചിത്രീകരിച്ചത്. അടുത്ത ആഴ്ച വീണ്ടും അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച സങ്കടപ്പെടപ്പെടുത്തുന്നതായിരുന്നത്രെ…. കാശ് പൂക്കളെല്ലാം കന്നുകാലികൾ മേഞ്ഞ് നശിപ്പിച്ചിരിക്കുന്നു. കഷ്ടം ! അദ്ദേഹത്തിന് അടുത്ത ഒക്ടോബർ വരെ കാത്തിരിക്കേണ്ടി വന്നു തുടർന്നുള്ള ഭാഗം ചിത്രീകരിക്കാൻ എന്നത് ചരിത്രം. Credit: Lokogandhar യാത്രയുടെ അവസാന മണിക്കൂറുകൾക്കിടയിൽ പരിചയപ്പെട്ട ഗുവാഹത്തിയിലെ ഒരു റെഡിമെയ്ഡ് വസ്ത്രവ്യാപാരി ഞങ്ങൾക്കൊരു തുണയായി. മണിക്കൂറുകളോളം വൈകി രാത്രി 12 മണിക്കു ശേഷമാണ് ട്രെയിൻ വടക്കു കിഴക്കൻ ഇന്ത്യയുടെ കവാടം എന്നു വിളിക്കുന്ന ഗുവാഹത്തിയിലെത്തുന്നത്. അസമയത്താണ് സ്റ്റേഷനിൽ എത്തുന്നതെങ്കിൽ നേരം വെളുത്തിട്ട് പുറത്തു പോയാൽ മതിയെന്നൊക്കെ പലരും ഞങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അക്കാര്യം ഞങ്ങൾ ഒന്ന് ചർച്ചയ്ക്കെടുത്തു. ഒരു റൂം സംഘടിപ്പിച്ചു തരാം എന്നു കേട്ടപ്പോൾ ആ സുഹൃത്തിനൊപ്പം ചേരാനാണ് ഞങ്ങൾക്ക് തോന്നിയത്… അത്രയും നേരത്തെ അദ്ദേഹത്തിന്‍റെ ഇടപെടൽ കൊണ്ടായിരിക്കാം പവിത്രൻ ഭായ് വലിയ ആത്മവിശ്വാസത്തിലായിരുന്നു. സ്റ്റേഷന് പുറത്തിറങ്ങുമ്പോഴേക്കും ഭായ്… ഭായ്… വിളിയുമായി ഒത്തിരി സൈക്കിൾറിക്ഷക്കാർ നമ്മുടെ പിന്നാലെയെത്തുന്നത് ഒരു നിമിഷം രസകരമായി തോന്നിയെങ്കിലും മറുനിമിഷം അവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഓർത്തു പോയി. പകലന്തിയോളം നഗ്നപാദരായി മുച്ചക്രം ചവിട്ടിക്കറക്കുന്ന ഇവർക്ക് ലഭിക്കുന്നത്‌ തുഛമായ വരുമാനമാണെന്ന് എവിടെയോ വായിച്ചതോർമ്മയുണ്ട്. ഒരു ഓട്ടോ റിക്ഷ പോലും അന്ന് അവിടെയെങ്ങും കണ്ടില്ല… അങ്ങനെ ആദ്യമായി സൈക്കിൾ റിക്ഷയിൽ കയറിയൊരുയാത്ര… ആ നിമിഷം മുതൽ അരുതാത്തതെന്തോ ചെയ്യുന്നു എന്ന തോന്നൽ… കുറച്ചു നേരം ഉള്ളൊന്നു നിശ്ചലമായി. പുറത്തെ ഭാവമപ്പോൾ മൗനം തന്നെയായിരിക്കുമല്ലോ. നേരത്തെ കൊൽക്കത്ത നഗരത്തിലൂടെ പിന്നിൽ ആളുകളെയിരുത്തി കൈ കൊണ്ട് വലിച്ച് ഓടുന്ന റിക്ഷകളുടെ കാഴ്ച മനസ്സിൽ ഉയർത്തിയത് അടിമത്തത്തിന്‍റെ ഒരു ബാക്കിപത്രം തന്നെയല്ലേ ഇതെല്ലാമെന്ന ഒരു ചോദ്യമായിരുന്നു…ഞങ്ങൾക്കു വഴികാട്ടിയാകുന്നത് കച്ചവടക്കാരൻ കയറിയ റിക്ഷയാണ്. Credit: Alamy വിജനമായ തെരുവുകൾ… ചിലയിടങ്ങളിൽ മുനിഞ്ഞു കത്തുന്ന വഴിവിളക്കുകൾ… ഞങ്ങളെയും വഹിച്ച് പെഡലുകൾ ആഞ്ഞുചവിട്ടുകയാണ് കൃശഗാത്രനായ ആ റിക്ഷക്കാരൻ… ഏത് വിദൂരതയിലേക്കാണാവോ ഈ പോക്ക് എന്ന ഭാവത്തിൽ ഞാൻ പവിത്രനെ നോക്കി കൈമലർത്തി. അവൻ തിരിച്ചും… എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നതിനിടയ്ക്ക് ഞങ്ങൾ മുഖാമുഖം നോക്കും…അഞ്ചു മിനിറ്റിലേറെ കഴിഞ്ഞിട്ടും യാത്ര അവസാനിക്കുന്നില്ല…. ചെറിയൊരു ഭയം തോന്നാതല്ല… തന്‍റെ സ്ഥാപനത്തിനടുത്തു തന്നെ ഞങ്ങൾക്ക് താമസ സൗകര്യമൊരുക്കാനാണ് സത്യത്തിൽ അദ്ദേഹം ശ്രമിച്ചതെന്ന് അവസാനം റിക്ഷ നിർത്തിയിറങ്ങിയപ്പോൾ മനസ്സിലായി. മൂന്നു ദിവസങ്ങളായി രാത്രിയിലെ വിശ്രമം എന്നത് ബർത്തിൽ കിടന്ന് ഇടയ്ക്കിടെയുളള മയക്കങ്ങൾ മാത്രമായിരുന്നല്ലോ. അതുകൊണ്ട് യാത്രാ ക്ഷീണം നന്നായുണ്ട്. നല്ല തണുപ്പ്… റൂം ബോയ് എത്തി മറ്റ് എന്തെങ്കിലും ആവശ്യ മുണ്ടോ എന്നന്വേഷിച്ചപ്പോഴാണ് ഏറെ വർഷങ്ങൾക്കു ശേഷം ചൂടുവെള്ളത്തിന്‍റെ ഹിന്ദി എന്താണെന്നാലോചിച്ചത്… ഏതായാലും ഇനി ഇത്തരം ചിന്തകൾ ഒരുപാട് വേണ്ടിവരും… (തുടരും) കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌ 0 FacebookTwitterWhatsappEmail TravelTRAVELയാത്ര അസം ഓർമ്മകൾ – ഭാഗം 2 കെ. ഗണേശൻ 4 weeks ago 1990 ജൂലൈ 21 യാത്ര പുറപ്പെടേണ്ട ദിവസം. ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോഴാണ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങു ന്നതിനെക്കുറിച്ചോർത്തത്. സത്യത്തിൽ വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് എങ്ങോട്ടോ നാടു വിടുന്നതു പോലെയൊരു തോന്നലായിരുന്നു. കോഴിക്കോട് നിന്ന് പാട്ന എക്സ്പ്രസിലായിരുന്നു ഞങ്ങളുടെ യാത്ര. അതു കൊണ്ട് കൊൽക്കത്തയിൽ നിന്ന് ഗോഹട്ടിക്ക് വണ്ടി മാറി കയറണം. ഞങ്ങളെ യാത്രയാക്കാൻ എന്‍റെ അനുജൻ ദിനേശ്, സുഹൃത്തായ മധു, പവിത്രന്‍റെ ജ്യേഷ്ഠൻ ദേവൻ, അളിയൻ ജയപ്രകാശ് എന്നിവരെല്ലാം സ്റ്റേഷനിൽ എത്തിയിരുന്നു. സത്യത്തിൽ ഉള്ളിലൊരു സങ്കടക്കടലിനെ അണകെട്ടി നിർത്തിയായിരുന്നു അവരോടെല്ലാം ഞങ്ങൾ യാത്ര പറഞ്ഞത്. പരപ്പനങ്ങാടിയിൽ നിന്നു കൊൽക്കത്തയിലെ ജോലി സ്ഥലത്തേക്കു പോകുന്ന റഷീദിനെയാണ് ഞങ്ങൾ ട്രെയിനിൽവച്ച് ആദ്യം പരിചയപ്പെട്ടത്. ‘ഏതായാലും ഹൗറ വരെ ഒരു മലയാളിയെ കിട്ടിയത് നന്നായി’ എന്ന പവിത്രന്‍റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് ഞങ്ങൾ അവനുമായി വലിയ സൗഹൃദത്തിലായി. കൊൽക്കത്തയുടെ പ്രത്യേകതകൾ, ഹൗറ സ്റ്റേഷനിലെ തിരക്ക്, അതിനിടയിൽ വിലസുന്ന പോക്കറ്റടിക്കാർ ഇവയെല്ലാം ഇടയ്ക്കിടെയുള്ള അവന്‍റെ സംസാരത്തിൽ കടന്നു വന്നിരുന്നു. മറ്റൊരു സഹയാത്രികൻ പയ്യന്നൂർക്കാരനായ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. റിട്ടയേർഡ് അധ്യാപകൻ. വിജയവാഡയ്ക്കായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. ഇവർ രണ്ടു പേരും നൽകിയ ഒത്തിരി നിർദേശങ്ങൾ തുടർയാത്രയിൽ ഞങ്ങൾക്കൊരു മുതൽക്കൂട്ടായിരുന്നു. Howrah Terminus Credit: Google അഡ്മിഷനാവശ്യമുള്ള ക്യാഷ് ട്രാവലേഴ്സ് ചെക്കാക്കി മാറ്റിയത് ഊണിലും ഉറക്കത്തിലുമെല്ലാം ഞങ്ങളുടെ അരയിൽ തന്നെ സുരക്ഷിതമായി ഇരുന്നു. പുതിയ പുതിയ കാഴ്ചകൾ സമ്മാനിച്ചു കൊണ്ട് ദിവസങ്ങൾ കടന്നുപോയി. തികച്ചും വ്യത്യസ്തമായ ഗ്രാമങ്ങളും നഗരങ്ങളും. എത്രയെത്ര ജീവിത മുഹൂർത്തങ്ങളാണ് പുറംകാഴ്ചയിൽ മിന്നിമറയുന്നത്. ആന്ധ്രയിലെ വിശാലമായ പാടശേഖരങ്ങൾ, വൈവിധ്യമാർന്ന മറ്റു കൃഷിയിടങ്ങൾ… പല വേഷക്കാരുടെയും ഭാഷക്കാരുടെയും സാന്നിദ്ധ്യം എല്ലാം യാത്രയിൽ പുതിയ അനുഭവം തീർക്കുന്നതായിരുന്നു. നൂറ്റാണ്ടുകളിലൂടെ നിരവധി സാമ്രാജ്യങ്ങളും രാജവംശങ്ങളും ഉയർന്നു വരികയും തകർന്നടിയുകയും ചെയ്ത ചരിത്ര ഭൂമികയിലൂടെയാണല്ലോ ഈ യാത്ര… ഓർത്തെടുക്കാൻ എത്രയെത്ര ചരിത്ര പുരുഷന്മാർ.. സംഭവങ്ങൾ.. രാജ്യതന്ത്രജ്ഞത കൊണ്ട് സൈനിക വിജയങ്ങൾ നേടി നാടുകൾ കീഴടക്കിയവർ.. പുതിയ ദർശനങ്ങളിലൂടെ സമൂഹത്തെ നയിച്ചവർ.. ഒഡീഷയിലേക്കെത്തിയപ്പോൾ ട്രെയിനിലും പ്ലാറ്റ് ഫോമിലുമെല്ലാം ചായവില്പനക്കാരൻ മണ്ണുകൊണ്ടുണ്ടാക്കിയ കുഞ്ഞു ഗ്ലാസുകളുപയോഗിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക് ഏറെ കൗതുകം തോന്നി. “അല്ല ഇത് തിരിച്ചു കൊടുക്കണോ ?” വേണ്ടെന്നറിഞ്ഞപ്പോൾ ബാഗിന്‍റെ സൈഡ് പോക്കറ്റിൽ തിരുകി വച്ചു. ചിലയിടങ്ങളിലെ മഴക്കെടുതികളുടെ കാഴ്ച മനസ്സിനെ അലോസരപ്പെടുത്തുന്നതായിരുന്നു. വർഷാവർഷവും ഇവർ അനുഭവിക്കുന്ന ദുരിതങ്ങൾ എത്രയാവും അല്ലേ? എവിടെയാണാവോ ആ പഴയ കലിംഗ രാജ്യം? ചരിത്ര ക്ലാസിൽ അശോക ചക്രവർത്തി കലിംഗ കീഴടക്കിയതും തുടർന്ന് അദ്ദേഹത്തിനുണ്ടായ മാനസാന്തരവുമെല്ലാം വിശദീകരിക്കുമ്പോൾ എന്നും ഒരു പ്രത്യേക ഊർജ്ജം കൈവരുമായിരുന്നു. പലപ്പോഴും കുഞ്ഞുമനസ്സുകളിൽ യുദ്ധ പ്രതിഷേധത്തിന്‍റെ വെള്ളരിപ്രാവുകളെ പറത്തിക്കൊണ്ട് മാത്രമേ അത് അവസാനിപ്പിക്കാറുള്ളൂ. വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒരിക്കലും പിൻതിരിഞ്ഞോടാൻ മനസ്സില്ലാത്തവരുമുണ്ടായിരുന്നല്ലോ. അന്നുമിന്നും പാർശ്വവൽക്കപ്പെട്ടവരായി കഴിയുന്ന സന്താളർ. കൊൽക്കത്ത ലക്ഷ്യം വച്ചായിരുന്നു അന്ന് ആ പടയാളികൾ മുന്നേറിയത്. അവസാനത്തെയാളും മരിച്ചു വീഴുന്നതുവരെ. വണ്ടി ബംഗാളിലേക്ക് എത്തിയെന്നറിയിച്ചത് റഷീദായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് ഗോഹട്ടിക്കുള്ള അടുത്ത ട്രെയിൻ ഏതു സമയത്താണ്? ഒന്നും അറിയില്ല. നല്ല തിരക്കുള്ള സ്റ്റേഷനാണിത്. ചായയും മറ്റു ഭക്ഷണസാധനങ്ങളും വിൽക്കുന്നവരുടെയും യാത്രക്കാരുടെയും പോർട്ടർമാരുടെയുമെല്ലാം ഓട്ടവും ബഹളവും. റഷീദ് ഞങ്ങളോട് യാത്ര പറഞ്ഞു. ഇനി തുടർന്നുള്ള യാത്രയുടെ വിവരങ്ങൾ തിരക്കണം. ഞാൻ ബാഗുകളുടെ കാവൽക്കാരനായി ഒരു ഭാഗത്തേക്ക് മാറി നിന്നു. പവിത്രൻ റിസപ്ഷൻ കൗണ്ടർ തിരക്കി പോയി. Credit: India Times “വൈകിയിട്ടേ ട്രെയിനുള്ളു. ഇനി നമുക്ക് തടിയുറപ്പിച്ച് ഇത്തിരി വിശ്രമിക്കാം” അന്വേഷണം കഴിഞ്ഞെത്തിയ പവിത്രൻ ഭായ് പറഞ്ഞു. ഒരു ഹോട്ടൽ കണ്ടെത്തി. ഇവിടുത്തെ വിഭവങ്ങളുടെ പേരൊന്നും പരിചയമില്ലാത്തതിനാൽ മീൽസ് എന്നല്ലാതെ മറ്റെന്താണ് ഈ ഉച്ചയാവാൻ നേരത്ത് പറയുക!ഒരു കപ്പ് പച്ചരിച്ചോറ് വിളമ്പി കൂടെ ദാൽകറിയും. മറ്റെന്തെങ്കിലും വേണോ എന്ന സപ്ലയറുടെ ചോദ്യത്തിനൊപ്പമുള്ള വിശദീകരണത്തിൽ ചിക്കൻ എന്നു കേട്ടതിനാൽ ഓർഡർ ചെയ്തു. ഒരോ ചെറിയ പീസ് ചിക്കൻ കിട്ടി. ബില്ലിന്‍റെ കഥ പറയുന്നില്ല. ഇനിയെന്തെല്ലാം വരാനിരിക്കുന്നു. ഏതായാലും ഇതൊക്കെയായങ്ങ് പൊരുത്തപ്പെടുക. അത്ര തന്നെ. പിന്നെ കേട്ടറിഞ്ഞ കൊൽക്കത്തയെ ക്കുറിച്ചായിരുന്നു ചിന്ത. സാഹിത്യം, കല, സിനിമ, രാഷ്ട്രീയം തുടങ്ങി വിവിധ രംഗങ്ങളിലെ എത്രയോ മഹാരഥൻമാരുടെ കർമ്മ മണ്ഡലമെന്ന നിലയിൽ പ്രശസ്തമായ നഗരമാണിത്. ഈ വംഗദേശത്തെ കൃതികൾ പലതും എം.എൻ. സത്യാർഥിയും വി.സാംബശിവനും നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ. വൈദേശികാധിപത്യം ശക്തി പ്രാപിക്കുന്നതിനൊപ്പം വളർന്നുവന്ന ഒരു കച്ചവടകേന്ദ്രം ക്രമേണ ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായി മാറിയതാണ് ഈ നഗരത്തിന്‍റെ ചരിത്രം. അതുകൊണ്ടു തന്നെ അതിപ്രാചീനമായ ശേഷിപ്പുകളൊന്നും ഇവിടെയില്ലല്ലോ. എല്ലാം ഓർക്കുകയല്ലാതെ കേട്ടറിഞ്ഞതും അതിനപ്പുറവുമുള്ള കാഴ്ചകൾ ആസ്വദിക്കാനും ഉള്ളിൽ കൊൽക്കത്തയുടെ പുതിയ ഒരു ചിത്രം രൂപപ്പെടുത്താനും ഈയവസരത്തിൽ യാതൊരു നിവൃത്തിയുമില്ല. ഇനിയും രണ്ടു ദിവസത്തോളമെടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ. (തുടരും) കവര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍ 0 FacebookTwitterWhatsappEmail യാത്രTravel അസം ഓർമ്മകൾ – ഭാഗം 1 കെ. ഗണേശൻ 2 months ago നാലാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തിൽ കണ്ട ചുറ്റും നാട്ടിയ മുളയുടെ കാലുകൾക്കുമുകളിൽ നിർമ്മിച്ച പുല്ലുമേഞ്ഞ ചെറിയ വീട്. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന, ഇന്ന് മേഘാലയയിലുള്ള ചിറാപ്പുഞ്ചി. ബ്രഹ്മപുത്രയിലൂടെ ഒഴുകിയെത്തുന്ന കണക്കറ്റ ജലം ജൂൺ – ജൂലായ് മാസങ്ങളിലും മറ്റും തീർക്കുന്ന വെള്ള പ്പൊക്കത്തെക്കുറിച്ചുള്ള പത്ര വാർത്തകൾ. ഇത് അസം എന്നു കേൾക്കുമ്പോൾ ഉള്ളിൽ തെളിയാറുള്ള ചിത്രം…അതിജീവനത്തിനായി കുടുംബത്തെയുപേക്ഷിച്ച് ഉള്ളിൽ ദുരിത പർവ്വങ്ങളുടെ മാറാപ്പും തോളിൽ തുണി സഞ്ചിയും തൂക്കി നമ്മുടെ മുമ്പിൽ കൈ നീട്ടാനെത്തുന്ന ‘വെള്ളപ്പൊക്കക്കാർ’ ഒരു നേർക്കാഴ്ചയും. തീർച്ചയായും 1990 ജൂലായ് ഒരു വഴിത്തിരിവിന്‍റെ കാലം തന്നെ. ഭാവി സുരക്ഷിതമാക്കാൻ ബി.എഡ് എന്ന ഒരു പ്രൊഫഷണൽ ഡിഗ്രി കൂടി വേണമെന്ന മോഹം തളിരിട്ടത് ആയിടയ്ക്കാണ്. എന്നാൽ ഇക്കാലമത്രയും കണ്ട സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല ഇങ്ങനെയൊരു ദീർഘയാത്ര. അതെ, സംഭവബഹുലമായ ചരിത്രമുറങ്ങുന്ന നിരവധി സംസ്ഥാനങ്ങൾ പിന്നിട്ട് സാംസ്കാരിക വൈവിധ്യങ്ങളുടെ ഭൂമികയായ അസം താഴ്‌വരയിലേക്ക്. ഒരു ഡിഗ്രി സർട്ടിഫിക്കറ്റിനൊപ്പം ബി.എഡ് നും ടി.ടി.സി.ക്കും പഠിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിരവധി ചാർട്ടുകൾ എഴുതിയ പരിചയവും പിന്നെ മൂന്നു വർഷത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ വാധ്യാർ പണിയുടെ അനുഭവങ്ങളുമാണ് കൈമുതൽ. എങ്കിൽ പിന്നെ എന്തിന് മടിക്കണം? പ്രതീക്ഷയോടെ വണ്ടി കയറുകതന്നെ. ഏതായാലും ഒരു കൂട്ടുണ്ട്. മ്മളെ കാപ്പിൽ പവിത്രൻ ഭായ്. കൂട്ടുകാരോടൊപ്പം ഇടത് വശത്ത് ലേഖകന്‍ അസമില്‍ (1990) വൈകുന്നേരങ്ങളിൽ അത്തോളി ‘വിദ്യ’യിൽ ഒത്തുകൂടുമ്പോൾ പവിത്രന്‍റെ ഏട്ടൻ ദേവൻ ഇടയ്ക്ക് പറയും…”അല്ല…ങ്ങക്ക് രണ്ടാക്കും ബി.എഡ്. എടുക്കാൻ ഒറീസ്സേലേക്കോ അസമിലേക്കോ വിടരുതോ?” അങ്ങനെയെന്തെങ്കിലും നോക്കണമെന്ന് തന്നെയായിരുന്നു അപ്പോഴൊക്കെ എന്‍റെ മറുപടി. ആയിടയ്ക്ക് വീട്ടിൽ അച്ഛനും ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. സത്യത്തിൽ ഇത് വലിയൊരു പ്രചോദനമായിരുന്നു. അക്കാലത്ത് ബി.എഡ് എടുക്കാൻ കേരളത്തിൽ നിന്ന് ഒറീസയിലേക്കും മറ്റും ഒരൊഴുക്കുണ്ടായിരുന്നു. അല്ല, ഡിഗ്രി കഴിഞ്ഞ് വർഷങ്ങൾ ഓരോന്നായങ്ങനെ കടന്നു പോകുകയല്ലേ. ഏതെങ്കിലും ഒരു വഴി കണ്ടെത്തണമല്ലോ. അങ്ങനെയാണ് പവിത്രൻഭായിയുമായുള്ള കൂട്ട് സജീവമായത്. നാടോടിക്കാറ്റിൽ വിജയനും ദാസനും എന്ന പോലെ. ട്രെയിൻ ടിക്കറ്റ് റിസർവ്വ് ചെയ്തുകൊണ്ട് യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങി. അങ്ങെത്തിച്ചേരാൻ ചിലപ്പോൾ 4 ദിവസം വരെ യെടുത്തേക്കുമെന്നതിനാൽ റിസർവ്വേഷൻ ഫോം പൂരിപ്പി ക്കുമ്പോൾ ഒരു ചെറിയ ചങ്കിടിപ്പ് ഉണ്ടായിരുന്നു. കാരണം ഇത്രയും ദൂരം തുടർച്ചയായി ഇതുവരെ യാത്ര ചെയ്തിട്ടില്ല എന്നതു തന്നെ. ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് യാത്ര എന്നറിയാൻവീട്ടിലെ ഓഫീസ്റൂമിൽ തൂക്കിയിട്ട ഇന്ത്യയുടെ ഭൂപടം പരിശോധിക്കാൻ ഇതിനിടയിൽ മറന്നിട്ടില്ലായിരുന്നു. ഗുവാഹത്തി യൂണിവേഴ്സിറ്റിക്ക് കീഴിലെ മംഗൽദായ് ബി എഡ് കോളജിൽ പഠിക്കുന്ന കൂമുള്ളിയിലെ കണ്ടോത്ത് രാജന്‍റെ അഡ്രസ് സംഘടിപ്പിച്ച്, പുതു തലമുറയെ വാർത്തെടുക്കാനുള്ള അധിക പരിശീലനം നേടാനായി രണ്ടു പേർ കൂടി കേരളക്കരയിൽ നിന്ന് അങ്ങോട്ട് എത്തുന്നുണ്ട് എന്ന വിവരം കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. അത്രമാത്രം. സത്യത്തിൽ രാജനെ അതിന് മുമ്പ് ഞങ്ങൾ കണ്ടിട്ടു പോലുമില്ല. ചന്ദ്രനിൽ ചെന്നാൽ അവിടെയും മലയാളിയുടെ ഒരു ചായക്കടയെങ്കിലും കാണുമെന്നാണല്ലോ. പിന്നെ എന്തിനു ഭയപ്പെടണം? എങ്കിലും പരിചയമില്ലാത്ത ഒരു നാട്ടിലെത്തുമ്പോൾ ആരോടെങ്കിലും കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനു പകരം വിശ്വസനീയമായ ചില സ്രോതസുകൾ കണ്ടെത്തുന്നത് ചിലപ്പോൾ ഏറെ ഉപകാരപ്പെടുമല്ലോ. അതിനുള്ള മാർഗമെന്ന നിലയിൽ ഗുവാഹത്തി എൽ. ഐ.സി. ഓഫീസിൽ ബന്ധ പ്പെടാനായി എംപ്ലോയീസ് യൂണിയന്‍റെ കോഴിക്കാട് ജില്ലാ സെക്രട്ടറിയുടെ ഒരു കത്തും ഞങ്ങൾ സംഘടിപ്പിച്ചിരുന്നു. ബോധി കോളജിൽ ക്ലാസ്സെടുത്തിരുന്ന കോതങ്കലിലെ രമേശൻ ഞങ്ങളുടെ യാത്രയെക്കുറിച്ചറിഞ്ഞപ്പോൾ അത്യാവശ്യത്തിന് ബന്ധപ്പെടാനായി കാംരൂപിലുള്ള അവരുടെ യുവജന സംഘടന നേതാവിനു ഞങ്ങളെപരിചയപ്പെടുത്തു ന്നതിനായി ഒരെഴുത്ത് തന്നിരുന്നു. കൂട്ടത്തിൽ അവിടെ ബി.എഡ് ചെയ്യുന്ന മറ്റാരെങ്കിലും ഉണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ഏതായാലും ഇറങ്ങി പുറപ്പെടുകയല്ലേ. എവിടെയെങ്കിലും രണ്ടുപേർക്കും അഡ്മിഷൻ കിട്ടാനുള്ള എല്ലാ വഴികളും നോക്കണമല്ലോ. അങ്ങനെ യാണ് പിൽക്കാലത്ത് ഞങ്ങളുടെ സുഹൃത്തായ, ഇന്ന് നമ്മുടെയെല്ലാം ഓർമ്മയായി മാറിയ, കുന്നത്തറയിലെ ശാന്തന്‍റെ അഡ്രസ് കൂടി വാങ്ങിച്ചത്. Photo Credit: Biju Boro / AFP/ Scroll.in തേസ്പൂരിലായിരുന്നു ശാന്തൻ പഠിച്ചിരുന്ന സ്ഥാപനം. അഡ്രസ് വാങ്ങാനായി ഞാനും പവിത്രനും വൈകീട്ട് കുന്നത്തറയിൽ ബസ്സിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴ. കർക്കടക മാസമല്ലേ. അടുത്തുള്ള കടയിൽ നിന്നും ശാന്തന്‍റെ വീടന്വേഷിച്ചു. വെള്ളം നിറഞ്ഞ് വിശാലമായി കിടക്കുന്ന പാടത്തിനപ്പുറത്തുള്ള വീട് ചൂണ്ടി കാണിച്ചു തന്നു. അങ്ങോട്ടുള്ള വഴി ഏതാണെന്നു തന്നെ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാവുന്ന ബ്രഹ്മപുത്രയൊഴുകുന്ന നാട്ടിലേക്ക് പോകാനൊരുങ്ങുന്നവർ ഈയൊരു പാടത്തെ വെള്ളക്കെട്ട് കണ്ട് ഭയപ്പെടുന്നതെങ്ങനെ? ഇറങ്ങി നടന്നു. പലയിടത്തും മുട്ടിനു മുകളിലുണ്ട് വെള്ളം. മഴയാണെങ്കിൽ തോരുന്ന മട്ടുമില്ല. വെള്ളം നീന്തി ഏതായാലും ഞങ്ങൾ ആ ദൗത്യം നിർവ്വഹിച്ച് തിരിച്ചു പോന്നു.
സ്രഷ്ടാവായ ദൈവം ഒരു യാഥാര്‍ഥ്യമാണെന്ന് വേദങ്ങളും മനുഷ്യയുക്തിയും പറയുന്നു. എന്നാല്‍ ശാസ്ത്രം എന്ത് പറയുന്നു? ഭൗതിക ശാസ്ത്രം ദൈവത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത സ്രഷ്ടാവായ ദൈവം ഒരു യാഥാര്‍ഥ്യമാണെന്ന് വേദങ്ങളും മനുഷ്യയുക്തിയും പറയുന്നു. എന്നാല്‍ ശാസ്ത്രം എന്ത് പറയുന്നു? ഭൗതിക ശാസ്ത്രം ദൈവത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കാരണം അതിഭൗതിക കാര്യങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന വിഷയമല്ല. അതുകൊണ്ടാണ് മഹാന്മാരായ ശാസ്ത്രജ്ഞരില്‍ നിരീശരവാദികളുണ്ടായത് പോലെ ഐസക്‌ന്യൂട്ടന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലെയുള്ള ദൈവവിശ്വാസികളുമുണ്ടായത്. നോബല്‍ സമ്മാന ജേതാവായ സര്‍ പറ്റര്‍ മഡവര്‍ The Limits of Science എന്ന പുസ്തകത്തില്‍ പറയുന്നത് ‘എന്തുകൊണ്ട് ട്രെയിന്‍ പറക്കുന്നില്ല?’ എന്ന ചോദ്യം പോലെ അപ്രസക്തമാണ് ‘എന്തുകൊണ്ട് ശാസ്ത്രം ദൈവത്തെപ്പറ്റി പറയുന്നില്ല?’ എന്ന ചോദ്യവും എന്നാണ്. ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത് റെയില്‍പാളത്തിലൂടെ ഓടാവുന്ന ഘടനയിലാണ്. അതിനാല്‍ അതൊരിക്കലും പറക്കില്ല. ഭൗതികശാസ്ത്രം ഭൗതിക കാര്യങ്ങള്‍ പഠിക്കാനുള്ള വിജ്ഞാന ശാഖയാണ്. അതിനാല്‍ അതിഭൗതിക കാര്യങ്ങള്‍ ശാസ്ത്രം പറയില്ല. ശാസ്ത്രം ഒരുകാര്യത്തെ പറ്റി പറയില്ല എന്നതിനര്‍ഥം അതില്ല എന്നല്ല. ഉദാഹരണം: രണ്ട് സഹോദരിമാര്‍ കരയുന്നു രണ്ടുപേരുടെയും കണ്ണില്‍ നിന്ന് കണ്ണീരൊഴുകുന്നു. ഒരാള്‍ കരയുന്നത് വര്‍ഷങ്ങള്‍ മുമ്പ് പോയ മകനെ തിരിച്ച് കിട്ടിയ ‘സന്തോഷ’ത്താലാണ്. മറ്റൊരാള്‍ കരയുന്നത് മകന്‍ മരിച്ചതിന്റെ ‘ദുഃഖ’ത്തിലാണ്. ഇത് സംബന്ധമായി ശാസ്ത്രം ഒരു പഠനം നടത്തിയാല്‍ രണ്ടുപേരുടെയും കണ്ണീരിന്റെ അളവും കണ്ണീരിലെ ഘടകങ്ങളുമെല്ലാം രേഖപ്പെടുത്താന്‍ കഴിയും. എന്നാല്‍ കണ്ണീര് വരാന്‍ കാരണമായ സന്തോഷവും ദുഃഖവും അതിന്റെ ഘടനയും തോതും പഠനറിപ്പോര്‍ട്ടിലുണ്ടാവില്ല. അതിനര്‍ഥം സന്തോഷവും ദുഃഖവും ഇല്ല എന്നല്ലല്ലൊ. ദൈവാസ്തക്യത്തെ സംബന്ധിച്ച് ഒന്നും പറയില്ലെങ്കിലും ദൈവാസ്തക്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണത്രെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായ ‘കയോസ് തിയറി’. ഈ തിയറിയെ സംബന്ധിച്ച് കൊച്ചി സര്‍വകലാശാലയുടെ വൈസ്ചാന്‍സലായിരുന്ന ഡോ. ബാബുജോസഫ് എഴുതിയ ‘കയോസ് ക്രമമില്ലായ്മയിലെ ക്രമം’ എന്ന ശാസ്ത്രഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ (2000 ജൂണ്‍ 2) സി രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. ലളിതമായി പറഞ്ഞാല്‍ ഈ തിയറിയുടെ സാരാംശം ഇത്രയുമാണ്: പ്രത്യക്ഷത്തില്‍ ക്രമരഹിതമെന്നും അരാജകമെന്നും തോന്നുന്ന വ്യവസ്ഥിതിക്ക് പിന്നില്‍ അദൃശ്യമായ നിയാമകത്വം ഒളിഞ്ഞിരിപ്പുണ്ട്. ഹെന്റി പൊങ്കാറെ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനാണ് ഈ തിയറിയുടെ ഉപജ്ഞാതാവ്. ‘കയോസ്’ എന്നാല്‍ പ്രത്യക്ഷത്തില്‍ കുഴഞ്ഞുമറിഞ്ഞതും ക്രമരഹിതമായും ഇരിക്കുന്ന അവസ്ഥ എന്നാണ്. പ്രപഞ്ചത്തെ പ്രത്യക്ഷത്തില്‍ ഇങ്ങനെ തോന്നാമെങ്കിലും ഉള്ളിന്റെയുള്ളില്‍ വ്യാപകമായ ക്രമപ്പെടുത്തലുകള്‍ ഉണ്ടത്രെ. ‘എന്തുകൊണ്ടാണ് മനുഷ്യന്‍ മുപ്പതിനായിരം അടി ഉയരാത്തത്? എന്തുകൊണ്ടാണ് പനമ്പട്ട ഒരു തരത്തിലും വാഴക്കൈ മറ്റൊരു തരത്തിലുമായത്? ജനുസ് അങ്ങനെയൊക്കെയായിപ്പോയതിനാല്‍ എന്നാണ് ലളിതമായ മറുപടി. എന്നാല്‍ ജനുസ് അങ്ങിനെയായത് എന്തുകൊണ്ട്? എന്ന് ചോദിച്ചാലൊ അറിഞ്ഞുകൂടാ എന്ന് നാം പറയും. പക്ഷെ ഇനി പറയാം അറയുമെന്ന്. ‘കയോസ് തിയറി’ ഇതിന് അറിവ് നല്‍കിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ അകാരണമെന്നൊ ദുരൂഹമെന്നൊ തോന്നുന്നതിനെല്ലാം അടിയില്‍ കൂടുതല്‍ വ്യാപകമായ തലങ്ങളില്‍ ക്രമമുണ്ട്. ആ ക്രമങ്ങള്‍ മനസ്സിലാക്കാന്‍ ഇപ്പോഴുള്ള ‘മനസ്സിലാക്കല്‍ സംവിധാനം’ പോരാ എന്നാണ് സി. രാധാകൃഷ്ണന്‍ പറയുന്നത്. പല്ലുകളില്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ വായില്‍ മുളച്ചുവരുന്ന പല്ലുകള്‍ ഒരു നിശ്ചിതയളവില്‍ വളര്‍ന്നാല്‍ പിന്നീട് പിന്നീട് വളരുന്നില്ല. ജനിച്ചത് മുതല്‍ പല്ലുകള്‍ വളര്‍ന്നുകൊണ്ടേയിരുന്നാലൊ? വിരലുകളിലെ നഖങ്ങള്‍ വളരുംപോലെ വിരലുകള്‍ വളര്‍ന്നു കൊണ്ടിരുന്നാലൊ? രുചിയറിയാനുള്ള രുചിമുകുളങ്ങള്‍ നാവില്‍ മാത്രം ക്രമീകരിച്ചതിന് പകരം അന്നനാളം വഴി കുഴലുകളിലൂടെ മലദ്വാരം വരെയുണ്ടായിരുന്നെങ്കിലൊ? കേരളത്തില്‍ മഴവര്‍ഷിക്കുന്നത്ര തമിഴ്‌നാട്ടില്‍ മഴവര്‍ഷിക്കാത്തതിന്റെ പിന്നിലും ഇന്ത്യയില്‍ മഴവര്‍ഷിക്കുന്നത്ര ഗള്‍ഫില്‍ മഴവര്‍ഷിക്കാത്തതിന്റെ പിന്നിലും ആസൂത്രണമുണ്ട്. അമീബ പെരുകുംപോലെ ആന പെരുകാത്തതിന്റെ പിന്നിലും മത്തി പെരുകുംപോലെ തിമിംഗലം പെരുകാത്തതിന്റെ പിന്നിലും ഒരു ‘കുടുംബാസൂത്രണ’മുണ്ട്. കൊതുകിന്റെ ചിറകുകളില്‍ മുതല്‍ ജീവജാലങ്ങളുടെ പ്രജനനപ്രക്രിയയിലടക്കം പ്രപഞ്ചസംവിധാനങ്ങളിലാകയും സന്തുലിതപ്പെടുത്തലുകളും ക്രമീകരണങ്ങളും പ്രകടമാണ്. നിയമങ്ങളുണ്ടാക്കാന്‍ കഴിയാത്ത പ്രകൃതിയില്‍ പ്രകൃതിയില്‍ ധാരാളം നിയമങ്ങളുണ്ട്. നിയമങ്ങളുണ്ടെങ്കില്‍ നിയമ നിര്‍മ്മാതാവുമുണ്ടെന്നുറപ്പ്. അതിനാല്‍ ഖുര്‍ആന്‍ പറയുന്നു ‘അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീര്‍ത്തിക്കുക. അവനോ സൃഷ്ടിച്ച് സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍. ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍.’ (87: 1-3) ചുരുക്കത്തില്‍ ദൈവം സ്രഷ്ടാവ് മാത്രമല്ല. സൃഷ്ടികളുടെ സ്ഥിതി ഭദ്രമാക്കും വിധം എല്ലാത്തിനേയും ക്രമീകരിച്ചവന്‍ കൂടിയാണ്. പിന്‍കുറി: മതത്തിന്റെ ഭാഷയില്‍ സംശയം ജനിപ്പിക്കുന്ന പുരോഗമനവാദികളോട് ഒരു വാക്ക്: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. ഊര്‍ജതന്ത്രത്തിലും ഗോളശാസ്ത്രത്തിലുമുള്ള ഗവേഷണഫലങ്ങളുമായി ദൈവവിശ്വാസം ഏറ്റുമുട്ടുന്നതായി അദ്ദേഹത്തിനൊരിക്കലും തോന്നിയില്ല. അദ്ദേഹം പറഞ്ഞു ‘ഏതു മതത്തിന്റെയും അടിസ്ഥാനം ജ്ഞാനം മാത്രമല്ല, ചിലകാര്യങ്ങള്‍ ദൃഷ്ടിക്ക് അപ്രാപ്യമാണെങ്കിലും അവയുണ്ടെന്ന വിശ്വാസം കൂടിയാണ്. ഉണ്ടെന്നു മാത്രമല്ല, അവ ഏറെ കണിശതയോടും സൗന്ദര്യത്തോടും കൂടി പരിപാലിക്കപ്പെടുന്നുവെന്നും നമ്മുടെ ദുര്‍ബല ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ ഏറ്റവും ലളിതമായ രൂപമല്ലാതെ കാണാന്‍ കഴിയില്ലെന്ന് കൂടി വിശ്വസിക്കണം. അതുകൊണ്ട് തന്നെ ഞാന്‍ തികഞ്ഞ മതവിശ്വാസിയാണ്. ശാശ്വത ജീവിത രഹസ്യത്തിന്റെയും ഈ പ്രപഞ്ചമെന്ന അസാധാരണ സംവിധാത്തിനു പിന്നിലുള്ള മഹാശക്തിയെയും അംഗീകരിക്കാന്‍ എന്റെ മനസ്സ് പാകമാണ്. പ്രകൃതിയില്‍ തെളിഞ്ഞുകാണുന്ന ആ ശക്തിയുടെ സാന്നിധ്യത്തെപ്പറ്റി ചെറിയ തോതിലെങ്കിലും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു, വളരെ വിനീതനായി’ (നവോത്ഥാന ചിന്തകള്‍, പേജ് 23,24, അലി ഇസ്സത്ത് ബഗോവിച്ച്)
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ദേശവും കാലവും എഴുത്തുകാരെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ഞാൻ ജനിച്ചുവളർന്ന കാലത്തെ പനയാൽ അല്ല ഇന്നത്തെ പനയാൽ. പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം വലിയ മാറ്റങ്ങൾ അവിടെയുണ്ടാക്കി. വിശപ്പായിരുന്നു അന്നത്തെ സത്യം. ചത്തു പോയ കന്നുകാലികളെ തണ്ടിലേറ്റി കൊണ്ടുപോകാൻ തോടു കടന്ന് വയൽവരമ്പിലൂടെ മനുഷ്യക്കോലങ്ങൾ നടന്നുവരുന്നത് കണ്ടിട്ടുണ്ട്. തൊണ്ണൂറു കഴിഞ്ഞ വൃദ്ധന്മാർ മുതൽ അഞ്ചുവയസ്സു തികഞ്ഞിട്ടില്ലാത്ത കുഞ്ഞുങ്ങൾ വരെ കൂട്ടത്തിലുണ്ടാവും. കരിമഷിക്കോലങ്ങൾ. നട്ടെല്ലുവളഞ്ഞു പോയവർ. തലയുയർത്തിപ്പിടിക്കാൻ സ്വാതന്ത്ര്യമില്ലാത്തവർ. ആകാശം കണ്ടിട്ടില്ലാത്തവർ. ജഡം തണ്ടിലേറ്റി കാടിനുള്ളിലേക്കാണവർ കടന്നുചെല്ലുന്നത്. മരത്തിന്റെ ശാഖയിൽ കാലിയെ തലകീഴായി കെട്ടിത്തൂക്കി തൊലി പൊളിച്ചെടുക്കുന്നതും ഇറച്ചി വാർത്തെടുക്കുന്നതും കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. മഴക്കാലത്ത് കരിമ്പഴം പറിക്കാൻ പോകുമ്പോൾ കാലികളുടെ അസ്ഥികൂടങ്ങളിൽ പാമ്പുകൾ ചുറയിട്ടു കിടക്കുന്നതു കണ്ട് നിലവിളിച്ചോടിയിട്ടുണ്ട്. ഈയിടെ തോട്ടിനക്കരെ ‘മാദിഗ’ കോളനിയിൽ പോയപ്പോൾ ഒരു വീടിന്റെ മുമ്പിൽ വലിയൊരു കൽതൊട്ടി കണ്ടു. കാലികൾക്കുള്ള കുടിവെള്ളം നിറച്ചുവയ്ക്കുന്ന തൊട്ടിയായിരുന്നു അതെന്നാണ് ഒറ്റനോട്ടത്തിൽ തോന്നിയത്. പക്ഷെ അത് കാലികളുടെ തോൽ കുതിർത്തുവയ്ക്കാനുള്ള കൽതൊട്ടിയായിരുന്നു. കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുന്ന തോൽ കൊണ്ട് അവർ അസുരവാദ്യങ്ങളുണ്ടാക്കും. ചെണ്ടയുടെയും തുടിയുടെയും താളമായിരുന്നു ഒരു കാലത്ത് നാടിന്റെ താളം. ഇന്നതുമാറി. നാടിനൊരു സംഗീതമില്ല. ഈണമില്ല. താളമില്ല. ചെറിയ ചെറിയ ഗ്രൂപ്പുകൾക്ക് അവരുടെ താളം. അവരുടെ വിചാരം. അവരുടെ വികാരം. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന സൗഹൃദങ്ങൾ. ഗ്രൂപ്പുകൾക്കു പുറത്തുള്ളവരുടെ നിലനില്പുതന്നെ അപകടത്തിലാണ്. ഫ്യൂഡലിസത്തിന്റെ ജീർണതകളിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള സമരതാളമായിരുന്നു എന്റെ കുട്ടിക്കാലത്തെ നാടിന്റെ താളം. തുടിയും ചെണ്ടയും പോരാളികളുടെ ഹൃദയമിടിപ്പും ഇഴുകിച്ചേർന്നു നിന്ന കാലം. എ.കെ.ജി മിച്ചഭൂമി സമരം നയിക്കുന്നു. മരക്കൊമ്പുകളിലിരുന്ന് മതിലിനകത്തെ ദൈവങ്ങളെ കണ്ടിരുന്ന അധ:കൃതരെ സ്വാമി ആനന്ദതീർത്ഥൻ അമ്പലക്കുളത്തിൽ കുളിപ്പിച്ച് ശ്രീകോവിലിനു മുമ്പിലെത്തിക്കുന്നു. ഹരിയുടെ മക്കളാണ് എല്ലാ മനുഷ്യരുമെന്ന വിശ്വാസവും ദൈവം സവർണന് സ്വന്തമെന്ന വിശ്വാസവും തമ്മിൽ ഏറ്റുമുട്ടുന്നു. ദൈവം സർവചരാചരങ്ങൾക്കും സ്വ ന്തമെന്ന വിശ്വാസം വിജയിക്കുന്നു. (ഇന്ന് തോൽക്കുന്നു!). ദേശത്തെ പോലെത്തന്നെ ഈ കാലവും എന്റെ രചനകളുടെ ആത്മാവായി നിലകൊള്ളുന്നു. ഡോൺ നദീതീരത്ത് ജനിച്ചതുകൊണ്ടു മാത്രമല്ല ലോകമഹായുദ്ധകാലത്തെ ഗന്ധകപ്പുക ശ്വസിച്ചു വളർന്നതുകൊണ്ടു കൂടിയാണ് ഷൊളോഖോവിന് ‘ഡോൺ ശാന്തമായൊഴുകുന്നു’ എന്ന നോവൽ എഴുതാൻ കഴിഞ്ഞത്. പ്രത്യയശാസ്ത്ര ബോധത്തിലൂന്നി നിന്ന രചനകളാണ് മാഷിന്റേത്. രാഷ്ട്രീയ നിലപാടുകൾ എഴുത്തിന്റെ സാധ്യതകളെ പരിമി തപ്പെടുത്തിയതായി തോന്നുന്നുണ്ടോ? രാഷ്ട്രീയ നിലപാടുകൾ എഴുത്തിന്റെ സാധ്യതകളെ ഒരിക്കലും പരിമിതപ്പെടുത്തുകയില്ല. അതിജീവനത്തിന്റെ വഴികൾ അന്വേഷിക്കുന്ന എഴുത്തിന് ഇത്തരം നിലപാടുകളിൽ ഉറച്ചുനിൽക്കാതിരിക്കാൻ കഴിയില്ല. പക്ഷെ രാഷ്ട്രീയ നിലപാടുകൾ എഴുത്തിന്റെയല്ല, എഴുത്തുകാരന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നുണ്ട്. നിരൂപകരാൽ ശ്രദ്ധിക്കപ്പെടാതെ, മാധ്യമങ്ങളുടെ പരിലാളനമേൽക്കാതെ, ഓരം പറ്റി നിൽക്കേണ്ടിവരുന്നുണ്ട്. ഈ അവസ്ഥയെ പ്രതിഭയുടെ കരുത്തുകൊണ്ട് മറി കടക്കാൻ കഴിയണം. കഴിഞ്ഞാൽ തന്നെ ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ശ്രദ്ധിക്ക പ്പെടുന്നവർ ചുരുക്കമാണ്. മാക്‌സിം ഗോർക്കിയുടെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ റെഡ് സ്‌ക്വയറിൽ 8 ലക്ഷം ജനങ്ങളാണ് ഒഴുകിയെത്തിയത്. സ്റ്റാലിൻ അക്കൂട്ടത്തിലുണ്ടായിരുന്നു. ‘മുത്തശ്ശി’ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും ഉത്കൃഷ്ടമായ നോവലുകളിൽ ഒന്നാണ്. ആത്മകഥയിൽ ‘ജീവിതപ്പാത’യും. എത്രപേർ ഇതിനെക്കുറിച്ച് എഴുതുന്നുണ്ട്? ഖസാക്കിന്റെ ഇതിഹാസത്തിനുവേണ്ടി ചെലവഴിക്കുന്ന കടലാസിന്റെ നൂറിലൊന്നുപോലും നിരൂപകർ ഈ കൃതികൾക്കുവേണ്ടി ഉപയോഗിക്കുന്നില്ല. ശ്രദ്ധേയമായ ബാലസാഹിത്യകൃതികൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ സമാഹരിക്കപ്പെട്ടുകാണുന്നില്ല, എന്തുകൊണ്ടാണ്? ബാലസാഹിത്യ രചനയിൽ കൂടുതൽ ശ്രദ്ധിച്ചത് ഏതാണ്ട് നാല് പതിറ്റാണ്ടു മുമ്പാണ്. കുട്ടികൾക്കുവേണ്ടി ധാരാളം നാടകങ്ങൾ എഴുതി. നോവൽ എഴുതി. ‘കുട്ടിരാമൻ’ ദേശാഭിമാനി വാരികയിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ച ഒരു നോവലാണ്. എം.എൻ. കുറുപ്പാണ് ആ നോവലിന് പേരിട്ടത്. എന്റെ അനുവാദത്തോടെ. അന്നൊന്നും പുസ്തകമിറക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. വളരെ ചുരുക്കം പ്രസിദ്ധീകരണശാലക്കാരെ ഉണ്ടായിരുന്നുള്ളൂ. കാസർകോടു നിന്നും ‘നിലവിളിച്ചാൽ’ പോലും കേൾക്കാത്ത അകലത്തിൽ കേൾപ്പിക്കാൻ വേണ്ടിയാണ് പി. കുഞ്ഞിരാമൻ നായർ നാടുവിട്ടത്. മറ്റു സാഹിത്യരൂപങ്ങൾ പോലെയല്ല നാടകം. വളരെ പെട്ടെന്നാണ് രചനാരീതികൾ മാറിമാറി വരുന്നതും കാലഹരണപ്പെട്ടുപോകുന്നതും. ഒരു നിശ്ചിതകാലം കഴിഞ്ഞാൽ ഉത്തമമെന്ന് കരുതിയിരുന്ന രചനകൾ ആർക്കും വേണ്ടാതാവും. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം പോലും ഇന്നു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഗൃഹാതുരത്വത്തിന്റെ പ്രേരണയിലാണ്. എഴുതിത്തുടങ്ങിയ കാലത്തെ കൃതികളെല്ലാം ചിതലിനു ഭക്ഷണമായി. കണ്ടുകിട്ടിയിട്ടും കാര്യമില്ല. അതിന്റെ കാലം കഴിഞ്ഞു. അടുത്ത കാലത്ത് കുട്ടികൾക്കു വേണ്ടി ‘കിനാവള്ളിയൂഞ്ഞാൽ’ എന്ന നോവലെഴുതി.ദേശാഭിമാനി വാരികയിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചു. ‘ചിന്ത’ പുസ്തകമാക്കി. നാലാമത്തെ എഡിഷൻ എസ്.പി.സി.എസ് ഇറക്കിയിരിക്കുന്നു. വളരെ പെട്ടെന്ന് വിറ്റുപോകുന്നു. എന്റെ സ്വ തസിദ്ധമായ അശ്രദ്ധയും നാടകങ്ങൾ സമാഹരിക്കാതെ പോയതിനുള്ള ഒരു കാരണമാണ്. സാഹിത്യത്തിന്റെ ഭിന്നശാഖകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നോവൽ മേഖലയിലാണല്ലോ. ആദ്യകാലത്തെ കവിതാരചനയ്ക്ക് തുടർച്ചയില്ലാതെ പോയത് എന്തുകൊണ്ട്? മറ്റെല്ലാ ശാഖകളേക്കാളും കൂടുതൽ സ്വാതന്ത്ര്യം നോവൽ രചനാവേളയിൽ അനുഭവപ്പെടുന്നുണ്ട്. കഥയ്ക്ക് തുടക്കമിടുമ്പോൾ പിന്നാലെ ധാരാളം ഉപകഥകൾ വരും. അറിയാതെ തന്നെ നോവലിന്റെ ഫ്രെയ്മിലേക്ക് കഥകളും കഥാപാത്രങ്ങളും നടന്നുതുടങ്ങും. ഒരു നാടകമെഴുതി അവതരിപ്പിക്കുക ദുഷ്‌കരമായ ജോലിയാണ്. ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ടുള്ള ദുഷ്‌കരമായ ജോലി. പ്രതിഫലമായി നേരിട്ടുകിട്ടുന്നത് ചിലപ്പോൾ പ്രേക്ഷകന്റെ കൂവലായിരിക്കും. തെറി വിളിയായിരിക്കും. അധ്വാനത്തെ മാനിക്കാനുള്ള ശീലം നമ്മുടെ പ്രേക്ഷകർക്ക് കുറവാണ്. പോക്കറ്റടിക്കാരനെ കൈയിൽ കിട്ടിയതുപോലെയായിരിക്കും നാടകപ്രവർത്തകരോട് പെരുമാറുക. നല്ല നാടകാവതരണമാണെങ്കിൽ നിശ്ശബ്ദരായി എഴുന്നേറ്റങ്ങുപോകും. ഭയങ്കര പിശുക്കാണ് പ്രോത്സാഹന വാക്കുകൾക്ക്. ‘കൊള്ളാം’, ‘തരക്കേടില്ല’, ‘നന്നാവും’ തുടങ്ങിയ തണുപ്പൻ വാക്കുകൾക്കപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ട. നാടകം ബാഹ്യമായ ഘടകങ്ങൾ കൊണ്ട് അരങ്ങുപൊലിപ്പിച്ചാൽ ചിലപ്പോൾ നിരൂപകന്മാർ ഉണർന്നെഴുന്നേറ്റെന്നു വരും. പ്രേക്ഷകന്റെ നാടകസാക്ഷരത ആശാവഹമല്ല. അതുകൊണ്ട് സാഹിത്യത്തിന്റെ മറ്റു ശാഖകളിൽ വ്യാപരിക്കുന്നതാണ് അഭികാമ്യമെന്ന് തോന്നിപ്പോവുക സ്വാഭാവികമാണ്. അതിനു പറ്റാത്തവർ വിസ്മൃതിയിൽ മറയുന്നു. ആധുനിക കവിത മുന്നോട്ടുകൊണ്ടുവന്ന അന്തമില്ലായ്മയിൽ പരിഭ്രമിച്ച് പിൻവാങ്ങിയതാണ്. നാടകജീവിതത്തെക്കുറിച്ച്? ഇരുപതു വയസ്സു തികയുന്നതിനു മുമ്പുതന്നെ സംസ്ഥാനമത്സരത്തിലേക്ക് ഞാനെഴുതിയ നാടകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘അവസാനരംഗം’ എന്ന നാടകം എഴുതിയത് അധ്യാപക പരിശീലന കേന്ദ്രത്തിൽ വച്ചാണ്. അന്ന് പതിനെട്ടു വയസ്സേ ആയിരുന്നുള്ളൂ. പിന്നീട് ഇത് കേരള സംഗീതനാടക അക്കാദമിയുടെ മേഖലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംവിധാനം ചെയ്തു. ഗാനങ്ങളെഴുതി. പ്രധാന റോളിൽ അഭിനയിക്കുകയും ചെയ്തു. അന്ന് വിധികർത്താക്കളിലൊരാളായ കെ.എ. കൊടുങ്ങല്ലൂരുമായി പരിചയപ്പെട്ടു. കോഴിക്കോട് ആകാശവാണിയി ലായിരുന്നു അദ്ദേഹത്തിന് ജോലി. ധാരാളം റേഡിയോ നാടകങ്ങളിൽ അഭിനയിക്കാൻ ഈ ബന്ധം സഹായകരമായി. അക്കാലത്ത് എൻ.എൻ. കക്കാട്, ഉറൂബ്, ഖാൻകാവിൽ, ജഗതി എൻ.കെ. ആചാരി തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെ കോഴിക്കോട് നിലയത്തിലുണ്ടായിരുന്നു. അവരുമായി പരിചയപ്പെടാനും അടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടങ്ങളായിരുന്നു. നാടകവ്യാകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് തൃശൂരിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നു ലഭിച്ച ഹ്രസ്വകാല പരിശീലനവേളയിലാണ്. ന്യൂഡൽഹിയിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും കിട്ടി നാടകസംബന്ധിയായ കുറെ ക്ലാസ്സുകൾ. നാടകക്കളരി പ്രസ്ഥാനം സജീവമായിരുന്ന കാലം. ജി. ശങ്കരപിള്ള, രാമാനുജം, വേണുജി, കൃഷ്ണൻ നമ്പൂതിരി, ഗോപിനാഥ് കോഴിക്കോട് തുടങ്ങിയവരുമായി അടുത്തിടപഴകാൻ കഴിഞ്ഞു. അന്നുവരെ ഉണ്ടായിരുന്ന നാടക സങ്കല്പങ്ങളെല്ലാം മാറി മാറി വന്നു. ഹബീബ് തൻവീർ, പ്രസന്ന, വിജയ് ടെണ്ടുൽകർ തുടങ്ങിയവരുടെ നാടകങ്ങൾ കാണാനുള്ള അവസരമുണ്ടായി. അരങ്ങു നിറയെ ജംഗമവസ്തുക്കളും വർണവിസ്മയങ്ങളും തീർത്തുകൊണ്ട് മൂലധനശക്തികൾ നാടകം കൈയടക്കിക്കൊണ്ടിരിക്കുന്ന കാലത്ത് നാടകകൃത്തിലും നടനിലും വിശ്വസിച്ചുകൊണ്ട് നാടകം ചെയ്തിരുന്നവർ പതുക്കെ അരങ്ങുവിടുന്ന കാഴ്ചയാണ് ഇന്ത്യൻ നാടകവേദിയിൽ കാണുന്നത്. നാടകരംഗത്ത് സജീവമായിരുന്ന കാലത്തെ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. അത് പുസ്തകമാക്കുന്നതിനോ പുനരവതരണങ്ങൾ നടത്തുന്നതിനോ അന്നത്തെ സാഹചര്യത്തിൽ എനിക്കു കഴിഞ്ഞിരുന്നില്ല. തള്ളിക്കയറാൻ ശ്രമിക്കാത്തവന് അവസാനത്തെ ബസ്സും കടന്നുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരും. ഇരുട്ടിന്റെ ചുമലിൽ കൈപിടിച്ചുനിൽക്കുക മാത്രമേ പിന്നെ വഴിയുള്ളൂ. സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നതെന്തുകൊണ്ട്? എഴുത്തിന്റെ പ്രത്യേകതകൾ കൊണ്ടു മാത്രമായില്ല. മാധ്യമങ്ങളാണ് അതിന്റെ ആഴവും പരപ്പും വായനാസമൂഹത്തിന് കാണിച്ചുകൊടുക്കുന്നത്. മാധ്യമ ശിക്ഷണങ്ങളുടെ പിൻബലത്തിലാണ് നാം കൃതിയെ സമീപിക്കുന്നത്. വായനയ്ക്കു മുമ്പു തന്നെ അഭിപ്രായരൂപീകരണമുണ്ടാവുന്നു. വായന പാതിവഴിയിൽ നിന്നു പോകുന്ന കൃതികൾ മാധ്യമങ്ങളിൽ തളിർത്തു നിൽക്കുന്നതു കണ്ട് വീണ്ടും വായിക്കുന്നു. എഴുത്തുകാർ തമ്മിലുള്ള സൗഹൃദങ്ങൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങൾ ഇതെല്ലാം പ്രധാന ധാരയിൽ ഇടം പിടിക്കാനുള്ള അനിവാര്യ ഘടകങ്ങളാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇന്ന് എഴുത്തുകാർ വിപുലമായ സൗഹൃദങ്ങളുണ്ടാക്കുന്നത്. സാംസ്‌കാരിക പ്രവർത്തകനായ ഞാൻ എന്റെ കൃതിക്ക് എന്തു സംഭവിക്കുന്നു എന്ന് ആലോചിക്കാറില്ല. ഈ ‘പോരായ്മ’ മറികടക്കാൻ ഏതായാലും ഇനി കഴിയില്ല. കൃതികളിൽ ആത്മാംശം എത്രത്തോളം? എന്റെ ജീവിതം വളരെ കുറച്ചേ ഞാൻ എഴുതിയിട്ടുള്ളൂ. തിളച്ചുമറിയുന്ന സമൂഹത്തിന്റെ വിയർപ്പിലും ചുടുചോരയിലും മുക്കിയായിരുന്നു ഇതുവരെയുള്ള എഴുത്ത്. വൈകുന്നേരമായിരിക്കുന്നു. നീണ്ടുപോകുന്ന നിഴലുകളെ ഇരുട്ടു വിഴുങ്ങിക്കളയുമെന്ന പേടിയിൽ ഇപ്പോൾ ഞാൻ എന്നിലേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. പ്രമേയത്തിന്റെ സാധ്യത കൊണ്ട് ‘സൂര്യാപേട്ട്’ ഒരു ബൃഹദ് നോവലാക്കാമായിരുന്നില്ലേ? ദേശാഭിമാനി വാരികയിൽ ‘സൂര്യാപേട്ട്’ നോവൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പത്തെ ആഴ്ച ഞാൻ നോവലിന് ഒരു ആമുഖമെഴുതിയിരുന്നു. ‘യാഥാർത്ഥ്യങ്ങളുടെ മഹാഭാരതം’ എന്ന പേരിൽ ഒരു ബൃഹദ് നോവലിനുള്ള സാധ്യതകളിലേക്കുള്ള സ്‌പോട്‌ലൈറ്റാണ് ആ ആമുഖലേഖനം. പക്ഷെ ഒരു തുടക്കക്കാരന്റെ പേടിയായിരിക്കണം എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്. ഇന്നാണ് ഞാൻ ആ നോവൽ എഴുതുന്നതെങ്കിൽ അത് വലിയൊരു നോവലായി മാറുമായിരുന്നു. ‘ഖനിജം’, ‘ഇളകിയാടുന്ന മൗനം’ എന്നീ നോവലുകൾ കാസർകോടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്ര വസ്തുതകൾ ഫി ക്ഷനുള്ള വിഷയമാക്കുമ്പോൾ എന്തു സംഭവിക്കുന്നു? സങ്കുചിത രാഷ്ട്രീയ വീക്ഷണം ഒരിക്കലും എന്റെ നോവലിൽ പ്രകടമായിട്ടില്ല. ചരിത്രകാരന്മാർ എഴുതിയതിനപ്പുറം ഒരു രാഷ്ട്രീയമാനം ജനതയുടെ പോരാട്ടത്തിനു പിന്നിൽ ഉെണ്ടന്നു തോന്നിയാൽ മാത്രമേ ഞാനത് എന്റെ എഴുത്തിനുള്ള വിഷയമാക്കാറുള്ളൂ. ഉദാഹരണത്തിന് ‘ഖനിജം’ തന്നെ. വി.വി. കുഞ്ഞമ്പു ‘കയ്യൂർ സമരചരിത്രം’ കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിവച്ചിട്ടുണ്ട്. നിരഞ്ജനയും പി. വത്സലയും കയ്യൂർ പ്രമേയമാക്കി നോവലെഴുതിയിട്ടുണ്ട്. ‘ചിരസ്മരണ’യും ‘ചാവേറും’. ലെനിൻ രാജേന്ദ്രൻ ‘മീനമാസത്തിലെ സൂര്യൻ’ എന്ന പേരിൽ സിനിമ ചെയ്തിട്ടുണ്ട്. പുതുതായി എന്തെങ്കിലും സാധ്യതകൾ തുറന്നു കിട്ടാത്തതുകൊണ്ടായിരിക്കണം മൃണാൾസെൻ തന്റെ സിനിമ നിർമാണശ്രമം ഉപേക്ഷിച്ചുപോയി. പ്രൊഫഷണൽ നാടകങ്ങളും അമേച്ചർ നാടകങ്ങളും ‘കയ്യൂർ’ പ്രമേയമാക്കി ധാരാളം ഉണ്ടായിട്ടുണ്ട്. കഥാപ്രസംഗങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും കയ്യൂർ സമരത്തിലെ വില്ലൻ സുബ്രായൻ പോലീസിനെക്കുറിച്ച് ആഴത്തിലുള്ള പഠനം ഉണ്ടായിട്ടില്ല. കോട്ടേയാർമാർ എന്ന ഒരു ജനവിഭാഗ ത്തിൽ നിന്നുയർന്നുവന്ന വ്യക്തിയാണ് സുബ്രായൻ. കർണാടക രാജാക്കന്മാരുടെ കൂടെ വന്ന് അത്യുത്തര കേരളത്തിലെ മണ്ണിൽ തങ്ങാൻ വിധിക്കപ്പെട്ടവർ. കമ്മ്യൂണിസ്റ്റുകാരെയും ബ്രിട്ടീഷുകാരെയും തുല്യ അകലത്തിൽ നിർത്തി തങ്ങളുടെ വംശമഹിമയെക്കുറിച്ച് ഊറ്റം കൊണ്ടവർ. വംശീയഭ്രാന്തു പിടിച്ച ഒരു മനുഷ്യന്റെ മനോവൈകൃതങ്ങളാണ് സുബ്രായൻ എന്ന പോലീസുകാരനെ ഭരിച്ചതെന്ന വിശ്വസനീയമായ അറിവുകളാണ് ‘ഖനിജം’എഴുതാൻ പ്രേരണയായത്. അതുകൊണ്ടുതന്നെ കോട്ടേയാർമാരുടെ ജീവിതം വരഞ്ഞുവയ്ക്കാൻ നോവലിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കേണ്ടി വന്നു. രാഷ്ട്രീയം ഒരിക്കലും എഴുത്തുകാരനൊരു പരിമിതിയല്ല. രാഷ്ട്രീയ ദർശനങ്ങൾ തന്നെയാണ് എഴുത്തിന്റെ അസ്ഥികൂടം. വാക്കുകളാണ് അതിന്റെ മജ്ജയും മാംസവും. ഇമേജറികളാണ് അതിന്റെ ‘നാഡിഞരമ്പുകൾ’. പ്രതിഭയാണ് ജീവൻ.പുരാവൃത്തങ്ങൾ, നാട്ടറിവുകൾ, തെയ്യം, കമ്പളം, കോഴിക്കെട്ട്, പുകയിലകൃഷി, തെയ്യം ഇതെല്ലാം കൃതികളിൽ സമൃദ്ധം. എന്തു തോന്നുന്നു? ഒരു ജനതയുടെ സംസ്‌കാരത്തിന്റെ ഈടുവയ്പുകളാണ് പുരാവൃത്തങ്ങൾ. തെയ്യമായാലും കമ്പളമായാലും കോഴിയങ്കമായാലും എല്ലാം സംസ്‌കാരവൃക്ഷത്തിന്റെ ശാഖകളാണ്. നാട്ടിൻപുറത്തെ മനുഷ്യരുടെ ജീവിതത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് ഈ സംസ്‌കാരത്തിന്റെ വളക്കൂറുള്ള മണ്ണിലാണ്. സ്വാഭാവികമായും എഴുത്തിൽ ഈ മണ്ണിലെ വെള്ളവും വളവും പ്രാണവായുവും കലർന്നിരിക്കും. അർദ്ധപ്രാണനായി കിടക്കുമ്പോഴും സാന്തിയാഗോ അറിയാൻ ആഗ്രഹിക്കുന്നത് ബെയ്‌സ്‌ബോൾ മത്സരങ്ങളുടെ ഫലമാണ്. ‘ഇളകിയാടുന്ന മൗനം’ എന്ന നോവലിൽ കോഴിയങ്കത്തിന്റെയും പോത്തോട്ടമത്സരത്തിന്റെയും സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ‘പൈവെളിഗെ’യിലെ മനുഷ്യരുടെ പ്രാണന്റെ ഭാഗമാണ് ഇവ രണ്ടും. പുകയിലപ്പാടങ്ങളുടെ ഗന്ധത്തിൽ കുതിർന്നതായിരുന്നു എന്റെ കുട്ടിക്കാലം. ‘സൂര്യാപേട്ടി’ലെ മാരുതമ്മ, ‘ഖനിജ’ത്തിലെ കമല മൺവിളക്കുകളിലെ ‘അംഗാറെ’ ഈ സ്ത്രീകഥാപാത്രങ്ങളൊക്കെ ചെറുകാടി ന്റെ ‘മുത്തശ്ശി’യുടെ പിന്മുറക്കാരാണെന്നു തോന്നുന്നു. അല്ലേ? ഏത് നാട്ടിൻപുറത്തും ഇത്തരം കഥാപാത്രങ്ങളുണ്ടാവും. ജനജീവിതവുമായി ഇഴുകിച്ചേരുമ്പോൾ മാത്രമേ അവരെ കണ്ടെത്താൻ കഴിയുകയുള്ളൂ. തെലുങ്കാന സമരകാലഘട്ടത്തിൽ എത്രയോ മാരുതമ്മമാർ ഉണ്ടായിരുന്നു. അവർ പല പേരുകളിൽ അറിയപ്പെട്ടു. സക്കാമ, റാജക്ക എന്നിങ്ങനെ. മല്ലു സ്വരാജ്യം ഒളിവിൽ കഴിയുമ്പോൾ സക്കമ്മ, റാജക്ക എന്നീ പേരുകൾ സ്വീകരിച്ചിരുന്നു. മല്ലുവാണെന്ന് തെറ്റിദ്ധരിച്ച് ഒരു റാജക്കയെ അറസ്റ്റു ചെയ്തതായും കേട്ടിട്ടുണ്ട്. അവർ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. താൻ മല്ലു തന്നെയാണെന്ന് അവർ പോലീസിനോട് പറഞ്ഞു. യഥാർത്ഥ മല്ലുവിനെ വേട്ടയാടുന്നത് നിർത്താനാണ് അവർ കള്ളം പറഞ്ഞത്. പോലീസ് തടങ്കലിൽ നിന്ന് മോചിതയായി വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും അവരുടെ കുഞ്ഞ് മരിച്ചുപോയിരുന്നു. ഖനിജത്തിലെ 2കമല’ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരിയായിരുന്നു. ആടു വളർത്തലായിരുന്നു അവരുടെ ജോലി. ആട്ടിൻകൂട്ടവുമായി അവർ മേച്ചിൽ പുറങ്ങളിലെത്തും. അവർക്ക് ആടിന്റെ ഭാഷ നന്നായി അറിയാമായിരുന്നു. ആടുകൾക്ക് അവരുടെ ഭാഷയും. ‘അടുക്കള’യിലെ രാധമ്മ ധീരയായ സ്ത്രീ കഥാപാത്രമാണ്. എഴുത്തിൽ സംതൃപ്തനാണോ? സംതൃപ്തി തോന്നിയാൽ പിന്നെ എഴുത്തില്ല. അസംതൃപ്തിയിൽ നിന്നാണ് എഴുത്ത് പിന്നെയും പിന്നെയും തുടരുന്നത്. സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലയിൽ പുതിയകാലത്തെ എങ്ങനെ നോക്കിക്കാണുന്നു? സാംസ്‌കാരിക പ്രവർത്തനം പ്രയാസകരമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇലക്ട്രോണിക് മാധ്യമങ്ങൾ വ്യക്തികളുടെ സ്വതന്ത്രചിന്തയെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കണ്ണിൽ നിരന്തരം പതിച്ചുകൊസ്‌റിരിക്കുന്ന വർണചിത്രങ്ങളിൽ അഭിരമിച്ചുകൊസ്‌റിരിക്കുന്ന മനസ്സ് ഒരുതരം ഉന്മാദാവസ്ഥയിലാണ്. മനുഷ്യന്റെ പച്ചയായ ജീവിതാവസ്ഥകളിലല്ല സ്വീകരണമുറികളിലെ നിറം പിടിപ്പിച്ച നുണകളിലാണ് സത്യം ചികയുന്നത്. സംഘടിതശക്തിയെ എളുപ്പം തകർക്കുന്നതിൽ ഗവേഷണം നടത്തുന്ന ഗ്രൂപ്പുകൾ ഇന്ന് എവിടെയും സജീവമാണ്. മൂലധനശക്തികൾ മതങ്ങളെയും വിശ്വാസങ്ങളെയും ഉപയോഗിച്ചുകൊണ്ട് പുരോഗമനശക്തികളെ തകർക്കുന്നു. ആഗോളീകരണ കാലത്തെ കോടതികൾ പോലും മൂലധനശക്തികളുടെ കാവൽക്കാരായി മാറിക്കൊണ്ടിരിക്കുന്നു. ശബരിമല സ്ത്രീപ്രവേശ സംബന്ധിയായ കോടതി വിധിയുടെ പിന്നിലും ഈ ശക്തികളുടെ ചരടുവലി ഉണ്ടായിരുന്നോ എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. അതെ, സാംസ്‌കാരിക പ്രവർത്തനം അതീവ ദുഷ്‌കരമായി ക്കൊണ്ടിരിക്കുന്നു.
ഇന്ന് പരിചയപ്പെടാൻ ഉള്ളത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ശർമ പ്രശ്നത്തെക്കുറിച്ച് ആണ്. ഹൈപ്പർ പിഗ്മെൻ്റേഷൻ അല്ലെങ്കിൽ മെലാസ്മ കരിമംഗല്യം എന്ന് നമ്മൾ കോമൺ ലാംഗ്വേജിൽ വിളിക്കുന്ന ഈ ഒരു ചർമ പ്രശ്നം. ഇത് കൂടുതലായി കാണുന്നത് ഒരു എജ് കഴിഞ്ഞാൽ ആണ് ഏജ് സ്പോട്സ് ലിവർ സ്പോട്സ് ഇതൊക്കെ തന്നെ കരിമംഗല്യത്തിനുള്ള തുടക്കത്തിൽ കാണുന്ന ചിലർ ചർമപ്രശ്നങ്ങൾ ആണ്. അപ്പോൾ ഇതിനെയൊക്കെ തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്ന വളരെ കുറച്ച് ചില നാച്ചുറൽ റെമഡീസ് അല്ലെങ്കിൽ ഇതിൻറെ കാരണങ്ങളും ഇത് നമുക്ക് ഏത് രീതിയിൽ മാറ്റി എടുക്കാം എന്നത് ഒക്കെ ആണ് ഇന്ന് വിവരിക്കുന്നത്. അപ്പോൾ കരിമംഗല്യം എന്ന് ഉള്ളത് സാധാരണയായി പല കാരണങ്ങൾ കൊണ്ടും വരാം അത് എന്തെല്ലാമാണ് എന്ന് അറിഞ്ഞ് ഇരുന്നാലേ ഇത് ഏത് രീതിയിൽ നമുക്ക് സ്കിന് ട്രീറ്റ് ചെയ്യണം എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുകയുള്ളൂ. ആയുർവേദത്തിൽ തന്നെ നമ്മൾ ഒരുപാട് ട്രീറ്റ്മെൻറ്കൾ ഇത്തരം ചർമ പ്രശ്നങ്ങൾക്ക് ചെയ്യാറുണ്ട്. കരിമംഗല്യം ഒക്കെ ആകുമ്പോൾ എന്താണ് അതിൻറെ അണ്ടർ ലൈൻ ഗോഡ്സ് എന്ന് മനസ്സിലാക്കിയാണ് നമ്മൾ ട്രീറ്റ്മെൻറ് എടുക്കാറുള്ളത്. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ഒന്ന് അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും കൂടുതലായി സ്റ്റിറോയ്ഡുകൾ അടങ്ങിയ ഹോർമോൺ ഇൻ ബാലൻസിന് ഒക്കെ കൂടുതൽ മെഡിസിനുകൾ കഴിക്കുന്നുണ്ടെങ്കിൽ, ചില മെഡിസിനുകളുടെ കാരണം കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ നിങ്ങൾക്ക് എൻഡോക്രൈൻ സിസ്റ്റത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇത് ഉണ്ടാകാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
സ്മൃതി: ഇതിഹാസങ്ങൾ (രാമായണം, മഹാഭാരതം) · ഭഗവത് ഗീത · പുരാണങ്ങൾ · സൂത്രങ്ങൾ · ആഗമം (തന്ത്രം, യന്ത്രം) · വേദാന്തം വിശ്വാസങ്ങൾ: അവതാരം · ആത്മാവ് · ബ്രഹ്മം · കോശം · ധർമ്മം · കർമ്മം · മോക്ഷം · മായ · ഇഷ്ടദൈവം · മൂർത്തി · പുനർജന്മം · സംസാരം · തത്വം · ത്രിമൂർത്തി · തുരിയ · ഗുരുക്കന്മാർ തത്ത്വചിന്ത: പാഠശാലകൾ · പുരാതന ഹിന്ദുമതം · സാംഖ്യം · ന്യായം · വൈശേഷികം · യോഗം · മീമാംസ · വേദാന്തം · തന്ത്രം · ഭക്തി ആചാരങ്ങൾ: ജ്യോതിഷം · ആയുർവേദം · ആരതി · ഭജനകൾ · ദർശനം · ദീക്ഷ · മന്ത്രങ്ങൾ · പൂജ · സത്സംഗം · സ്ത്രോത്രങ്ങൾ · വിവാഹം · യജ്ഞം · ഹോമം ഹിന്ദു ഗുരുക്കൾ: ആദി ശങ്കരൻ · രാമാനുജൻ · മധ്വാചാര്യർ‍ · ശ്രീരാമകൃഷ്ണ പരമഹംസൻ · ശാരദാദേവി · സ്വാമി വിവേകാനന്ദൻ · ശ്രീനാരായണ ഗുരു · ശ്രീ അരബിന്തോ · രമണ മഹർഷി · ചിന്മയാനന്ദ · ശിവാ‍യ മുനിയ സ്വാമി · സ്വാമി നാരായൻ · പ്രഭുപാദർ · ലോകെനാഥ്
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി... സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്... വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ... മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു... വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സന്ദർശന... വിവിധ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു January 29 12:16 2022 Print This Article Share it With Friends by asianmetronews 0 Comments എറണാകുളം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി.ഇ.ടി (CIPET)യും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18-30 പ്രായപരിധിയിലുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലാസ്റ്റിക് പ്രൊഡക്ഷന്‍ ഡിസൈനിലെ പ്രോഗ്രാമിംഗ് ആന്റ് പ്ലാസ്റ്റിക് പ്രോസസിംഗിലെ മെഷീന്‍ ഓപ്പറേറ്റര്‍ നിര്‍മ്മാണം. യോഗ്യത 10, പ്ലസ് ടു. പരിശീലന കാലാവധി ആറു മാസം. ഫോണ്‍ 9048521411. അപേക്ഷകര്‍ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി 31 നകം കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
●അരിഞ്ഞ ബദാം,കശുവണ്ടി, വാൽനട്ട്, ചെറി, ടൂട്ടി ഫ്രൂട്ടി, മുന്തിരി, ഈന്തപ്പഴം എന്നിവ അരക്കപ്പ് ഓറഞ്ച് ജ്യൂസിൽ ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക. ● ഒരു പാനിൽ കാൽ കപ്പ് പഞ്ചസാര ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി കൊടുക്കുക . ബ്രൗൺ കളർ ആകുമ്പോൾ കാൽകപ്പ് വെള്ളം ഒഴിച്ച് ഇളക്കി കാരമൽ സിറപ്പ് തണുക്കാൻ മാറ്റിവയ്ക്കുക. ● ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് പഞ്ചസാര, ഏലക്കായ, ഗ്രാമ്പൂ, പട്ട, അയമോദകം എന്നിവ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ● പൊടിച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം തൈര്, എണ്ണ, തയാറാക്കിയ കാരമൽ സിറപ്പ്, കുതിർത്ത നട്‌സ്, മിക്സഡ് ഫ്രൂട്ട് ജാം, വാനില എസ്സൻസ്, ഓറഞ്ച് സെസ്റ്റ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. ●ശേഷം ഒരു അരിപ്പ വെച്ച് മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ അരിച്ച് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇപ്പോൾ കേക്കിന്റെ ബാറ്റർ റെഡിയായി. ● തയാറാക്കിയ ബാറ്റർ ഒരു കേക്ക്‌ ടിന്നിലേക്ക് ഒഴിച്ച് കൊടുക്കുക. മുകളിൽ കുറച്ച് കശുവണ്ടി ഇട്ട് കൊടുക്കുക. ഇപ്പോൾ ബേക്ക് ചെയ്യാൻ റെഡി ആയി. ●പ്രീ ഹീറ്റഡ് ഓവനിൽ 175 ഡിഗ്രി സെൽഷ്യസിൽ 50 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക . രുചികരമായ പ്ലം കേക്ക് റെഡിയായി. തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം..
നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ബ്രിട്ടാനിയ 100 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി കഴിഞ്ഞു. 100 വർഷമായി ബിസ്ക്കറ്റ് ആയി വന്നും കേക്ക് ആയി വന്നും ഒക്കെ അത് നമ്മളുടെ നാവിൽ രുചി അറിയിക്കുന്നു. ഈ പ്രത്യേക നാഴികക്കല്ല് ആഘോഷമാക്കാൻ കമ്പനി ഒരു മൾട്ടിമീഡിയ പ്രചാരണ പരിപാടി സംഘടിപ്പിചിരിക്കുകയാണ്. ദേശീയ ദിനപത്രങ്ങളിൽ ഫുൾ പേജ് പരസ്യങ്ങളും ടെലിവിഷൻ സ്പോട്ടുകളിലും ബ്രിട്ടാനിയക്ക് പരസ്യം കൂടുതൽ നൽകി വിപണന പ്രചാരണം ശക്തമാക്കുകയാണ് അവർ. നിലവിലുള്ള വിഭാഗങ്ങൾക്കൊപ്പം ക്രെയിനന്റ്സ്, ക്രീം വേഫേഴ്സ്, എന്നിവ ഉൾപ്പെടുത്താനും ഇപ്പോൾ ഉള്ളതിന്റെ പ്രൊഡക്ഷൻ കൂട്ടാനും അവർക്ക് പ്ലാൻസ് ഉണ്ട്. 12 മാസത്തിനുള്ളിൽ 50 പുതിയ പ്രോഡക്ട് പുറത്തിറക്കാനും അവർക്ക് പദ്ധതിയുണ്ട്. അവർ 100SalSe100SalTak എന്ന ഹാഷ്ടാഗിനൊപ്പം പ്രേക്ഷകരെ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ട് പോകുന്ന പരസ്യവും പുറത്തിറക്കിയിരിക്കുകയാണ്. വർഷങ്ങൾകൊണ്ട് ഉൽപ്പന്നങ്ങൾ എങ്ങനെ ഉരുത്തിരിഞ്ഞു എന്നതിനെക്കുറിച്ച് ആണ് പരസ്യം പറയുന്നത്. ഇതിനൊപ്പം തന്നെ അവർ അവരുടെ പഴയ പരസ്യങ്ങൾ മുതൽ പുതിയ പരസ്യങ്ങൾ വരെ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. അങ്ങനെ ഉള്ള ചില പരസ്യങ്ങൾ കാണാം. https://youtu.be/ZtQ-KUZP_sU Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
🌀 *വന്‍ വിലക്കയറ്റം.* അരി, പലവ്യഞ്ജനങ്ങള്‍, ഇറച്ചിക്കോഴി തുടങ്ങിയ ഇനങ്ങള്‍ക്കാണു ഭീമമായ വിലവര്‍ധന. മട്ട അരിക്ക് മൂന്നു മാസത്തിനിടെ എട്ടു രൂപയാണ് കൂടിയത്. മൊത്തവ്യാപാര വില 48 രൂപയാണ്. ചില്ലറ വില 50 രൂപവരെയാണ്. ജയ അരിക്ക് ദിവസങ്ങളുടെ ഇടവേളയില്‍ മൂന്നു രൂപ മുതല്‍ നാലു രൂപ വരെ കൂടി. 38 രൂപയാണ് മൊത്തവില. 43 രൂപയാണു ചില്ലറ വില്‍പനവില. ഒരാഴ്ച കൊണ്ട് പാമോലിന് 30 രൂപ കൂടി 160 രൂപയായി. ഇറച്ചിക്കോഴി വില 165 രൂപയായി. 🌀 *റഷ്യന്‍ സേന യുക്രെയിനിലെ മരിയുപോള്‍ ആശുപത്രിയിലെ രോഗികളും ഡോക്ടര്‍മാരും അടക്കം അഞ്ഞൂറോളം പേരെ ബന്ദികളാക്കിയെന്ന് യുക്രെയിന്‍*. പ്രദേശത്തെ ജനങ്ങളെ റഷ്യന്‍ സേന തോക്കിന്‍ മുനയില്‍ നിര്‍ത്തി ആശുപത്രിയിലേക്കു മാറ്റിയാണ് ഇത്രയും പേരെ ബന്ദികളാക്കിയതെന്ന് യുക്രെയിന്‍ ആരോപിച്ചു. 🌀 *ബിജെപിയെ നേരിടാന്‍ സമാനമനസ്‌കരായ പാര്‍ട്ടികളുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസിലെ വിമതരുടെ കൂട്ടായ്മയായ ജി-23.* കൂട്ടായ നേതൃത്വവും കൂട്ടായ തീരുമാനവും വേണം. ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 18 നേതാക്കളാണ് പങ്കെടുത്തത്. കപില്‍ സിബല്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ, ഭൂപീന്ദ്ര ഹൂഡ, രാജ് ബബ്ബര്‍ എന്നിവരും കേരളത്തില്‍നിന്നുള്ള ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഗുലാം നബി ആസാദ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 🌀തിരുവനന്തപുരം ലോ കോളജില്‍ വനിത ഉള്‍പ്പെടെ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രകടനം നടത്തും. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായ സഫ്‌ന യാക്കൂബിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു. രാധാകൃഷ്ണന്‍ പറഞ്ഞു. 🌀സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കേരളാ പൊലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. ഐജി, നാല് എസ്പി, 11 ഡിവൈഎസ്പി, 19 ഇന്‍സ്പെക്ടര്‍മാര്‍, 29 എസ്ഐമാര്‍ തുടങ്ങിയവരടങ്ങുന്നതാകും ഈ വിഭാഗം. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഈ വിഭാഗമാണ് അന്വേഷിക്കുക. 🌀കേരളത്തില്‍ കോണ്‍ഗ്രസിനു ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിനായി പിടിവലി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരാണ് ഹൈക്കമാന്‍ഡ് കെപിസിസിയോടു നിര്‍ദ്ദേശിച്ചത്. എം. ലിജുവിനെ പരിഗണിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. തൃശൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൃഷ്ണന്‍ എന്ന 57 കാരന്‍ ബിസിനസുകാരന്‍ കൂടിയാണ്. 🌀കെഎസ് ആര്‍ടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികള്‍ വില കൂട്ടി. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൂട്ടിയത്. നേരത്തേ ഐ ഒ സി ലിറ്ററിന് ഏഴു രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ പോകാനാണ് കോടതി ഉത്തരവ്. വിലവര്‍ധനക്കെതിരെ ഇന്നു ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. 🌀കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍. ഭൂഗര്‍ഭ ടണലുകള്‍ അടക്കം ആവശ്യമുള്ള പദ്ധതി പരിസ്ഥിതിക്ക് ആഘാതമാകുമെന്നാണു പ്രാഥമിക വിലയിരുത്തലെന്നും സൂക്ഷമ പരിശോധനയക്കു ശേഷമേ അനുമതി നല്‍കൂവെന്നും മന്ത്രി അറിയിച്ചു. 🌀അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കേസില്‍ മുന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മയ്ക്കും മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ജസ്ബീര്‍ സിംഗ് പനേസറിനും എതിരേ സിബിഐ കുറ്റപത്രം. വിവിഐപി ഹെലികോപ്റ്റര്‍ വാങ്ങിയതിലെ 3,200 കോടി രൂപയുടെ അഴിമതിക്കേസിലാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 🌀സര്‍വകലാശാലകളിലെ പെന്‍ഷന്‍ നിലവിലുള്ള രീതിയില്‍ തുടരുമെന്നും പെന്‍ഷന്‍ ഫണ്ട് ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാല ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷണര്‍മാരുടെയും സംഘടനാനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. 🌀വിവാദങ്ങള്‍ക്കിടെ കേരളാ സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്തികയില്‍നിന്നു ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ മോഹന്റെ ഭാര്യ പൂര്‍ണിമ രാജിവച്ചത്. മലയാളം മഹാനിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ 'സംസ്‌കൃതം' അദ്ധ്യാപികയായ പൂര്‍ണിമയെ നിയമിച്ചത് ശരിയല്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. 🌀വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍വകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും സര്‍വകലാശാലകളെ തകര്‍ക്കുകയാണ്. പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 🌀ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതിനെ അപലപിച്ച് രാഹുല്‍ ഗാന്ധി. കേരള സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് രാഹുലിന്റെ എഫ്ബി പോസ്റ്റ്. 🌀എസ്എഫ്ഐയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍. വിദ്യാര്‍ത്ഥികളെ നിരന്തരം മര്‍ദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്ന സംഘടനയാണ് എസ്എഫ്ഐയെന്നും ഹൈബി കുറ്റപ്പെടുത്തി. 🌀എസ്എഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെഎസ്യുവും യൂത്ത്കോണ്‍ഗ്രസും നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡുകള്‍ തള്ളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. 🌀തുടര്‍ച്ചയായുള്ള ദയനീയ തെരഞ്ഞെടുപ്പു പരാജയങ്ങളെ മറയ്ക്കാന്‍ കെഎസ്യു ക്യാമ്പസുകളില്‍ നടത്തുന്ന പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ. യൂണിയന്‍ ഉദ്ഘാടന ദിവസം മദ്യപിച്ച് ക്യാമ്പസില്‍ എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് എസ്എഫ്ഐയുടെ വാദം. 🌀തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പൊലീസ് ആളുമാറി പിടികൂടി മര്‍ദിച്ചു. . മണക്കാട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന അമ്പലത്തറ സ്വദേശി ആര്‍ കുമാറിനെയാണ് പൊലീസ് തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ കുമാറിന് നട്ടെല്ലിനു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 🌀തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാഹന അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ലാല്‍മോഹന്റെ മൃതദേഹത്തിനു പകരം നരുവാമൂട് സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. ബന്ധുക്കള്‍ക്കു സംഭവിച്ച പിഴവാണെന്ന് പൊലീസ് പറഞ്ഞു. 🌀വേനല്‍ മഴ വരുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും വന്നിട്ടുണ്ട്. 🌀ചേര്‍ത്തല തിരുനല്ലൂരില്‍ ശക്തമായ കാറ്റിലും മഴയിലും 110 കെവി ലൈന്‍ പൊട്ടിവീണു. സമീപത്തെ വീട്ടിലേക്കുള്ള ഇലക്ട്രിക്ക് ലൈനിലക്കാണ് 110 കെവി ലൈന്‍ വീണത്. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിരുനല്ലൂര്‍ പോസ്റ്റോഫീസ് ജംഗ്ഷന് പടിഞ്ഞാറുവശം ചുഴികാട്ട് ഷാജിയുടെ വീടിന് തെക്കുവശത്തെ ടവറില്‍ നിന്നാണ് രാത്രി ഒരു ലൈന്‍ നിലത്തേക്ക് പതിച്ചത്. 🌀ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ മറ്റൊരു കോടതിയിലേക്കു മാറ്റാന്‍ ഹൈക്കോടതിയുടെ അനുമതി. ദീപുവിന്റെ അച്ഛന്‍ കുഞ്ചരൂ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാല്‍ കേസില്‍ നീതി കിട്ടില്ലെന്ന് ആരോപിച്ചായിരുന്നു കോടതിമാറ്റ ഹര്‍ജി. 🌀കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. കെ ഹാരിസിനെ സര്‍വ്വീസില്‍നിന്ന് നീക്കം ചെയ്തു. അധ്യാപകനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ ലൈംഗിക ചൂഷണ പരാതിയിലാണ് നടപടി. കഴിഞ്ഞ ജൂലൈയിലാണ് ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥി രംഗത്തെത്തിയത്. 🌀തിരൂരില്‍ കെ റെയിലിനു കല്ലിടാനെത്തിയ പൊലീസ് നഗരസഭാ ചെയര്‍പേഴ്സണ്‍ അടക്കമുള്ള നാട്ടുകാരെ മര്‍ദ്ദിച്ചു. പുരുഷ പൊലീസുകാര്‍ തന്നെ വലിച്ചിഴച്ചു കൊണ്ടുപോയെന്നു ചെയര്‍പേഴ്സണ്‍ നസീമ പറഞ്ഞു. നസീമയുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്. 🌀തെറ്റുകള്‍ തിരുത്തിയും ചട്ടപ്രകാരമുള്ള ഫീസ് അടച്ചും പരാതി നല്‍കണമെന്ന് അതിജീവിതയായ നടിക്കു ബാര്‍ കൗണ്‍സിലിന്റെ മറുപടി. ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള അടക്കമുള്ള അഭിഭാഷകര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരാതിയുടെ 30 പകര്‍പ്പുകള്‍ വേണം. 2500 രൂപ ഫീസടച്ചുവേണം പരാതി നല്‍കാന്‍, ബാര്‍ കൗണ്‍സില്‍ മറുപടി നല്‍കി. 🌀മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതര സുരക്ഷാവീഴ്ച. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം നാലുപേര്‍ അനധികൃതമായി ഡാമില്‍ എത്തി. ഇവരെ പരിശോധിക്കാതെ കേരള പൊലീസ് കടത്തിവിട്ടു. സംഭവം വിവാദമായപ്പോള്‍ നാലു പേര്‍ക്കെതിരെയും കേസെടുത്തു. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേര്‍ ഡാമിലെത്തിയത്. തമിഴ്നാടിന്റെ ബോട്ടിലായിരുന്നു യാത്ര. 🌀ഹിജാബ് വിധി കേരളത്തിലും നടപ്പിലാക്കണമെന്ന് വിശ്വഹിന്ദു പരിഷത്. അല്ലാത്തപക്ഷം അതിനായുള്ള നിയമനടപടികള്‍ക്കും പ്രത്യക്ഷ സമര പരിപാടികള്‍ക്കും നേതൃത്വം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. 🌀ഒന്നര മാസം തുടര്‍ച്ചയായി സിഐടിയു നടത്തിയ സമരംമൂലം കണ്ണൂര്‍ മാടായിയിലെ വ്യാപാര സ്ഥാപനം പൂട്ടി. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് എന്ന സ്ഥാപനമാണു പൂട്ടിയത്. 🌀ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിയ അന്തര്‍ ജില്ലാ വാഹന മോഷ്ടാവിനെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം ജില്ലയില്‍ മൈനാഗപ്പള്ളിയില്‍ കടപ്പ തടത്തില്‍ പുത്തന്‍വീട്ടില്‍ ജോയികുട്ടി മകന്‍ ലിജോ (22) യെയാണ് പിടികൂടിയത്. 🌀തമിഴ്നാട്ടില്‍ വീണ്ടും പൊലീസിന്റെ എന്‍കൗണ്ടര്‍ കൊലപാതകം. തൂത്തുക്കുടി, പുതിയമ്പത്തൂര്‍ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എണ്‍പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മുരുകന്‍. മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്. മൂര്‍ച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചതിനാല്‍ വെടിവച്ചെന്നാണു പോലീസിന്റെ ന്യായീകരണം. 🌀രണ്ടു ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് ആസാം പൊലീസ്. ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് മുണ്ട (38) യാണു കൊല്ലപ്പെട്ടത്. 🌀ഉക്രൈന്‍ അധിനിവേശത്തിനു നേതൃത്വം നല്‍കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യുഎസ് സെനറ്റ് പാസാക്കി. 🌀പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇംറാന്‍ ഖാന്‍ കടുത്ത പ്രതിസന്ധിയിലേക്ക്. ഈ മാസം അവസാനത്തോടെ അവിശ്വാസ പ്രമേയത്തെ നേരിടുന്ന ഇമ്രാനെതിരേ ഭരണ മുന്നണിയിലെ ഘടകക്ഷികളും രംഗത്തെത്തി. സാമ്പത്തിക തകര്‍ച്ചയും ഭരണമുന്നണിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും പ്രതിപക്ഷ പ്രക്ഷോഭങ്ങളും ഇമ്രാന്‍ ഭരണത്തെ പ്രതിസന്ധിയിലാക്കി. ഭരണ മുന്നണിയിലെ മൂന്നു കക്ഷികളാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. 🌀യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാര്‍ അണിയറയില്‍ ഒരുങ്ങുന്നതായി യുക്രൈന്‍ മാധ്യമങ്ങള്‍. നാറ്റോ അംഗത്വത്തിനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറുകയും സൈന്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്യണമെന്ന റഷ്യയുടെ വ്യവസ്ഥ പാലിക്കാമെന്ന നിലപാടിലേക്ക് യുക്രെയിന്‍ മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനക്കരാറിനായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് ഉക്രെനിയന്‍ മാധ്യമങ്ങളിലെ വാര്‍ത്ത. 🌀യുക്രെയിനിലെ ചെര്‍ണീവില്‍ ഭക്ഷണം വാങ്ങാന്‍ വരിനിന്ന പത്തു പേരെ റഷ്യന്‍ സൈന്യം വെടിവച്ചു കൊന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലെ യുഎസ് എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 🌀ഐഎസ്എല്‍ രണ്ടാംപാദ സെമിഫൈനലില്‍ എടികെ മോഹന്‍ ബഗാന് മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിന് മുട്ടുമടക്കിയെങ്കിലും ആദ്യപാദത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ മികവില്‍ ഹൈദരാബാദ് എഫ് സി ഫൈനലിലെത്തി. ആദ്യപാദത്തില്‍ നേടിയ 3-1 വിജയത്തിന്റെ കരുത്തിലാണ് ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. 🌀കേരളത്തില്‍ ഇന്നലെ 25,946 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 7,536 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,266 കോവിഡ് രോഗികള്‍. നിലവില്‍ 30,338 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനേഴ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. യൂറോപ്പിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ദക്ഷിണകൊറിയയില്‍ നാല് ലക്ഷത്തിലധികം പ്രതിദിന രോഗികള്‍. ആഗോളതലത്തില്‍ നിലവില്‍ 6.06 കോടി കോവിഡ് രോഗികളുണ്ട്. 🌀ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ഓണ്‍ലൈന്‍ പലചരക്ക് വിതരണ കമ്പനിയായ ഗ്രോഫേഴ്സ് ഇന്ത്യയ്ക്ക് (ജിഐപിഎല്‍) 150 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1,145 കോടി രൂപ) വായ്പ നല്‍കും. കൂടാതെ, ഭക്ഷ്യ മേഖലയിലെ റോബോട്ടിക്, ഓട്ടോമേഷന്‍ സ്ഥാപനമായ മുകുന്ദ ഫുഡ്സിന്റെ 16.66 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനും സൊമാറ്റോയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. അഞ്ച് ദശലക്ഷം ഡോളറിന്റെ ഓഹരികളാണ് എറ്റെടുക്കുന്നത്. സൊമാറ്റോ കഴിഞ്ഞ വര്‍ഷം ഏകദേശം 745 കോടി രൂപ ഗ്രോഫേഴ്സിന്റെ ഒമ്പത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി നിക്ഷേപിച്ചിരുന്നു. വായ്പയുടെ വാര്‍ഷിക പലിശ നിരക്ക് 12 ശതമാനമോ, അതിനു മുകളിലോ ആയിരിക്കും. വായ്പാ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയായിരിക്കും. 🌀രാജ്യത്തെ പുനരുപയോഗ ഊര്‍ജമേഖലയിലെ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ 24,000 കോടി രൂപയുടെ സോവറിന്‍ ഗ്രീന്‍ ബോണ്ട് പുറത്തിറക്കിയേക്കും. ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിക്കുമുമ്പായി ഒന്നാം ഘട്ട വില്പനയുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ട വില്പനയില്‍ നിന്നുള്ള പ്രതികരണം വിലയിരുത്തിയാകും കൂടുതല്‍ ബോണ്ടുകള്‍ പുറത്തിറക്കുക. നിലവില്‍ 10 വര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍നിന്നുള്ള ആദായം 6.85ശതമാനമാണ്. അതിനേക്കാള്‍ കുറഞ്ഞ നിരക്കിലാകും ബോണ്ടുകള്‍ പുറത്തിറക്കുക. രാജ്യത്തെ പുനരുപയോഗ ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഫെബ്രുവരിയില്‍ തന്നെ 1760 കോടി രൂപ സമാഹരിച്ചിരുന്നു. 🌀സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന മകള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ഒരു ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളും മൂഡുമൊക്കെ അടങ്ങിയതാവും ഈ പുതിയ ചിത്രവുമെന്ന് ടീസര്‍ പറയുന്നു. 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയറാം, മീര ജാസ്മിന്‍, ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ് എന്നിവരൊക്കെയുണ്ട്. നസ്ലെന്‍, ഇന്നസെന്റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 🌀ചലച്ചിത്ര താരം അജിത്തിന്റെ അറുപത്തി രണ്ടാം ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണെന്ന് റിപ്പോര്‍ട്ട്. എകെ 62 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും മാസം തന്നെ ഉണ്ടാവും എന്നാണ് സൂചനകള്‍. തമിഴിലെ മുന്‍നിര ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നും സൂചനകളുണ്ട്. മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ്. 🌀അന്താരാഷ്ട്ര വിപണിയില്‍ 790 ഡ്യൂക്ക് വീണ്ടും അവതരിപ്പിച്ച് ഓസ്ട്രിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ കെടിഎം. 2022 ടൊയോട്ട ഗ്ലാന്‍സ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്ക് ജൂണില്‍ ഷോറൂമുകളില്‍ എത്തിക്കഴിഞ്ഞാല്‍, 790 ഡ്യൂക്കിന് എ2 കോണ്‍ഫിഗറേഷന്‍ അനുവദിക്കുന്ന 95ബിഎച്ച്പി പതിപ്പും ലഭിക്കും, അതേസമയം ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് 105ബിഎച്ച്പി പതിപ്പ് ലഭിക്കും. 105 ബിഎച്ച്പിയും 87 എന്‍എമ്മും ഉത്പാദിപ്പിക്കുന്ന അതേ കെടിഎം എല്‍സി8സി പാരലല്‍-ട്വിന്‍ എഞ്ചിന്‍ ആയിരിക്കും ഇതിന് കരുത്ത് പകരുക. പുത്തന്‍ 790 ഡ്യൂക്കിന് യൂറോപ്പില്‍ ഏകദേശം 7.5 ലക്ഷം രൂപ വില വരും. ഇത് 890 ഡ്യൂക്കിനേക്കാള്‍ ഏകദേശം 1.5 ലക്ഷം രൂപയും 890 ആര്‍ നേക്കാള്‍ ഏകദേശം രണ്ടു ലക്ഷം രൂപയും കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 🌀മനുഷ്യക്കൊഴുപ്പുകൊണ്ടു നിര്‍മ്മിച്ച കറുത്ത മെഴുകുതിരികളുടെ വെളിച്ചത്തില്‍ നടക്കുന്ന കറുത്ത കുര്‍ബാനയുടെയും നിഗൂഢതകളുടെ മഷികൊണ്ട് ടാറ്റൂ ചെയ്യുന്ന ദുരൂഹരായ ടാറ്റൂ കലാകാരന്‍മാരുടെയും മയക്കുമരുന്നിന്റെ ഗോവന്‍ അധോലോകത്തു നിന്നെത്തുന്ന കൊലയാളിപ്പെണ്ണുങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍, പതിറ്റാണ്ടുകളോളം കാത്തുവെച്ച ഒരു കുടിപ്പകയുടെയും പ്രതികാരത്തിന്റെയും ഉദ്വേഗം നിറഞ്ഞ കഥ. 'ഡെവിള്‍ ടാറ്റൂ'. മിനി പി.സി. മാതൃഭൂമി. വില 232 രൂപ. 🌀വേനലില്‍ നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സംഗതി, വെള്ളം കുടിക്കുന്നത് തന്നെയാണ്. വേനലിലാകുമ്പോള്‍ നിരന്തരം ദാഹം അനുഭവപ്പെടുകയും നമ്മള്‍ വെള്ളം കുടിക്കുകയും ചെയ്യും. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം എത്താത്തപക്ഷം ക്രമേണ 'ക്രോണിക് ഡീഹൈഡ്രേഷന്‍' എന്ന അവസ്ഥയിലേക്ക് നാം എത്തിയേക്കാം. തളര്‍ച്ച, ഛര്‍ദ്ദി, വയറിളക്കം, പനി, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത മാനസികാവസ്ഥ തുടങ്ങി പല പ്രശ്നങ്ങളും 'ക്രോണിക് ഡീഹൈഡ്രേഷ'ന്റെ ഭാഗമായി വരാം. നിര്‍ജലീകരണം രൂക്ഷമായി വരുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥി ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കാതെയാകുന്നു.ഇതിന്റെ ഫലമായി വായ്ക്കകത്ത് ബാക്ടീരിയകള്‍ പെരുകുന്നു. ഇതോടെ വായ്ക്കകത്ത് വരള്‍ച്ച സംഭവിക്കുകയും വായ്‌നാറ്റമുണ്ടാവുകയുമെല്ലാം ചെയ്യുന്നു. ഒപ്പം തന്നെ ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നതിനും ഇത് കാരണമാകുന്നുണ്ട്. നിര്‍ജലീകരണം ചര്‍മ്മത്തിന്റെ ആകെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. ചര്‍മ്മത്തിന്റെ മൃദുലത നഷ്ടപ്പെടാനും ചര്‍മ്മം മുറുകി വരണ്ട് പൊട്ടാനുമെല്ലാം ഇത് കാരണമാകുന്നു. അതുപോലെ തന്നെ ചര്‍മ്മത്തില്‍ ചുവപ്പ് നിറം പടരുന്നതും 'ക്രോണിക്' നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം. ദാഹം മാത്രമല്ല, എപ്പോഴും വിശപ്പനുഭവപ്പെടുന്നതും നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം. ഇടവിട്ട് അസഹ്യമായ തലവേദനയും, മൈഗ്രേയ്നും അനുഭവപ്പെടുന്നതും സ്ഥിരമായ നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം. മൂത്രം അസാധാരണമാം വിധത്തില്‍ മഞ്ഞ നിറമാകുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. ഇതും ഒരുപക്ഷേ 'ക്രോണിക് ഡീഹൈഡ്രേഷ'ന്റെ ലക്ഷണമാകാം. മൂത്രാശയ അണുബാധകള്‍ മുതല്‍ മഞ്ഞപ്പിത്തം വരെയുള്ള പല രോഗങ്ങളിലും മൂത്രത്തിന് നിറം വ്യത്യാസമുണ്ടാകാം. അതിനാല്‍ പരിശോധന നിര്‍ബന്ധമാണ്. വെള്ളം കുടിച്ചുതുടങ്ങുന്നത് കൊണ്ട് മാത്രം 'ക്രോണിക് ഡീഹൈഡ്രേഷന്‍' മാറ്റാന്‍ നമുക്ക് സാധിക്കില്ല. ഇതിനൊപ്പം തന്നെ ധാരാളം പോഷകഗുണങ്ങളുള്ള പാനീയങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. ഇളനീര്‍, മോര്, പഴച്ചാറുകള്‍ എല്ലാം ഇതിലുള്‍പ്പെടും. അങ്ങനെ പതിയെ ശരീരത്തെ തിരിച്ചെടുക്കാന്‍ സാധിക്കും.
Birthday Wishes in Malayalam / By upliftquotes / August 11, 2021 August 11, 2021 / Birthday Quotes in Malayalam, Birthday Wishes in Malayalam, Birthday Wishes Malayalam ആഘോഷം എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ചും, ഞങ്ങളുടെ പ്രിയപ്പെട്ടവർക്കും പ്രിയപ്പെട്ടവർക്കുമുള്ള ആഘോഷം അർത്ഥമാക്കുന്നത്, അത് എപ്പോഴും പ്രത്യേകമാണ്. സവിശേഷവും അതിശയകരവുമായ വ്യക്തികൾക്കായി, ഞങ്ങൾ 115 Birthday Wishes in Malayalam and Birthday Quotes in Malayalam. വിലയേറിയ വ്യക്തിയോടൊപ്പം നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും പങ്കിടുന്നതിനും പ്രിയപ്പെട്ടതും അർത്ഥവത്തായതുമായ ജന്മദിന ആശംസകളോടെ വിലയേറിയ ദിവസം ആസ്വദിക്കൂ. 1. “ഒരു വ്യക്തിയുടെ ജീവിതത്തിൽ രണ്ട് മഹത്തായ ദിവസങ്ങളുണ്ട് – നമ്മൾ ജനിച്ച ദിവസം, എന്തുകൊണ്ടെന്ന് കണ്ടെത്തുന്ന ദിവസം.” -വില്ല്യം ബാർക്ലേ (Birthday Wishes in Malayalam) 2. “വൃദ്ധന്മാർ എല്ലാം വിശ്വസിക്കുന്നു; മധ്യവയസ്കൻ എല്ലാം സംശയിക്കുന്നു; ചെറുപ്പക്കാർക്ക് എല്ലാം അറിയാം. ” – ഓസ്കാർ വൈൽഡ് 3. “സമയം ഒരു സർപ്പിളാകൃതി പോലെ ആയതിനാൽ, ഓരോ വർഷവും നിങ്ങളുടെ ജന്മദിനത്തിൽ എന്തെങ്കിലും പ്രത്യേകത സംഭവിക്കുന്നു: ജനിക്കുമ്പോൾ ദൈവം നിങ്ങളിൽ നിക്ഷേപിച്ച അതേ energyർജ്ജം ഒരിക്കൽ കൂടി ഉണ്ട്.” – മെനാച്ചെം മെൻഡൽ ഷ്നേഴ്സൺ 4. “ഒരു ജ്ഞാനിയും ചെറുപ്പമായിരിക്കാൻ ആഗ്രഹിച്ചിട്ടില്ല.” –ജൊനാഥൻ സ്വിഫ്റ്റ് 5. “നൂറായി ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിച്ചാൽ നിങ്ങൾക്ക് നൂറുവരെ ജീവിക്കാൻ കഴിയും.” വുഡി അലൻ (Birthday Wishes in Malayalam) Table of Contents Birthday Wishes in Malayalam Birthday Quotes in Malayalam Birthday Wishes Malayalam Quotes in Marathi External Reference Birthday Wishes in Malayalam 6. “പുഞ്ചിരിയോടെ നിങ്ങളുടെ ജീവിതം എണ്ണുക, സുഹൃത്തുക്കളാൽ നിങ്ങളുടെ പ്രായം കണക്കാക്കുക. ജന്മദിനാശംസകൾ!” 7. “ജീവിതം നിങ്ങൾക്ക് നാരങ്ങകൾ നൽകുന്നുവെങ്കിൽ, നിങ്ങൾ നാരങ്ങാവെള്ളം ഉണ്ടാക്കണം … കൂടാതെ അവരുടെ ജീവിതത്തിന് വോഡ്ക നൽകിയ ഒരാളെ കണ്ടെത്താനും ഒരു പാർട്ടി നടത്താനും ശ്രമിക്കുക.” – റോൺ വൈറ്റ് 8. “ഇന്ന് മുപ്പത്, ഞാൻ കണ്ടു മരങ്ങൾ ഹ്രസ്വമായി പ്രകാശിക്കുന്നു ഒരു കേക്കിലെ മെഴുകുതിരികൾ, ആകാശത്ത് സൂര്യൻ അസ്തമിക്കുമ്പോൾ, ഒരു നിമിഷനേരത്തെ മിന്നൽ, എങ്കിലും ആഗ്രഹിക്കാൻ സമയമുണ്ടായിരുന്നു ഒരു ജന്മദിന മെഴുകുതിരി ” -ഡൊണാൾഡ് ജസ്റ്റിസ് (Birthday Wishes in Malayalam) 9. “ഒരു സ്ത്രീയുടെ ജന്മദിനം എപ്പോഴും ഓർമിക്കുന്ന എന്നാൽ അവളുടെ പ്രായം ഒരിക്കലും ഓർക്കാത്ത പുരുഷനാണ് നയതന്ത്രജ്ഞൻ.” –റോബർട്ട് ഫ്രോസ്റ്റ് 10. “നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിങ്ങളുടെ ജീവിതത്തിൽ സാക്ഷാത്കരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” ജന്മദിനാശംസകൾ! 11. “പ്രായത്തിനനുസരിച്ച് ജ്ഞാനം നിർബന്ധമല്ല. ചിലപ്പോൾ പ്രായം സ്വയം പ്രത്യക്ഷപ്പെടും.” – ടോം വിൽസൺ 12. “നമ്മുടെ ജീവിതത്തിന്റെ മണികണ്ഠനിൽ നിന്ന് കൂടുതൽ മണൽ രക്ഷപ്പെട്ടു, അതിലൂടെ നാം വ്യക്തമായി കാണണം.” – ജീൻ പോൾ സാർത്രെ (Birthday Wishes in Malayalam) 13. “നമുക്ക് വളരാൻ കഴിയണം. നമ്മുടെ ചുളിവുകൾ ജീവിതത്തിന്റെ കടന്നുപോകലിന്റെ മെഡലുകളാണ്. അവയാണ് നമ്മൾ കടന്നുപോയതും ആരായിരിക്കാൻ ആഗ്രഹിക്കുന്നതും.” –ലോറൻ ഹട്ടൺ 14. “കേക്കിൽ ഒരു മെഴുകുതിരി ലഭിക്കുമ്പോൾ നിങ്ങൾക്ക് പ്രായമാകുമെന്ന് നിങ്ങൾക്കറിയാം. ‘ഇത് blowതാൻ കഴിയുമോ എന്ന് നോക്കൂ.” – ജെറി സീൻഫീൽഡ് 15. “എന്നെ സംബന്ധിച്ചിടത്തോളം വാർദ്ധക്യം എന്നെക്കാൾ 15 വയസ്സ് കൂടുതലാണ്.” –ബെർണാഡ് ബറൂച്ച് 16. “ഞാൻ അഭിനന്ദിച്ച ഏറ്റവും മധുരമുള്ള ഒരാൾക്ക് ജന്മദിനാശംസകൾ.” ജന്മദിനാശംസകൾ! 17. “ജന്മദിനം എന്നത് നിങ്ങൾ ജോലിക്ക് പോകുന്നതും ആളുകൾ നിങ്ങൾക്ക് സ്നേഹം നൽകുന്നതുമായ മറ്റൊരു ദിവസമാണ്. പ്രായം എന്നത് ഒരു മാനസികാവസ്ഥ മാത്രമാണ്, നിങ്ങൾ കരുതുന്നതുപോലെ നിങ്ങൾക്ക് പ്രായമുണ്ട്. നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണുകയും സന്തോഷിക്കുകയും വേണം.” – അഭിഷേക് ബച്ചൻ 18. “നിങ്ങൾ പ്രായമാകുന്നില്ല, നിങ്ങൾ മെച്ചപ്പെടുന്നു.” -ഷെർലി ബാസി (Birthday Wishes in Malayalam) 19. “ആശംസകളിലൂടെ എന്റെ ഹൃദയത്തിന്റെ അടിയിൽ നിന്ന് നിങ്ങൾക്ക് പുഞ്ചിരി അയയ്ക്കുന്നു.” ജന്മദിനാശംസകൾ! 20. “ഒരു സുന്ദരിയായ സ്ത്രീ ഒരു പെയിന്റിംഗ് പോലെയാണ്, അവൾക്ക് എത്ര വയസ്സുണ്ടെങ്കിലും സുന്ദരിയായി തുടരും.” – ക്ലോ തുർലോ 21. “പ്രകൃതി നിങ്ങൾക്ക് 20 –ൽ ഉള്ള മുഖം നൽകുന്നു, എന്നാൽ 50 –ൽ ഉള്ള മുഖത്തിന് യോഗ്യത നൽകേണ്ടത് നിങ്ങളാണ്.” –കൊക്കോ ചാനൽ 22. “എല്ലാ വർഷവും നിങ്ങളുടെ ജന്മദിനം എന്നെ ഓർമ്മപ്പെടുത്തുന്നു ഞാൻ ശരിക്കും പറയാൻ ആഗ്രഹിക്കുന്നു എനിക്ക് നിങ്ങളെ അറിയുന്നതിൽ വളരെ സന്തോഷമുണ്ട്; എല്ലാ ദിവസവും ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. നിങ്ങളുടെ ജന്മദിനം നിങ്ങൾ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അത് സംഭരിക്കുന്ന എല്ലാ ആനന്ദങ്ങളും, ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നതിനാൽ, നിങ്ങൾക്ക് ഇനിയും ധാരാളം ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ” –ജോവാന ഫച്ച്സ് 23. “വീഞ്ഞും മധുരമുള്ള വാക്കുകളും ഉപയോഗിച്ച് നമുക്ക് ഈ ആഘോഷം ആഘോഷിക്കാം.” –പ്ലോട്ടസ് 24. “നിങ്ങളുടെ ജീവിത യാത്ര ആഘോഷിക്കൂ.” – ലൈലാ ഗിഫ്റ്റി അകിത 25. “ഒരാൾക്ക് വളരെ നല്ല ജന്മദിനാശംസകൾ നേരുന്നത് എപ്പോഴും ഒരു സന്തോഷമാണ്.” 26. “ഭൂതകാലത്തെക്കുറിച്ച് മറക്കുക; അത് മാറ്റുന്നത് അസാധ്യമാണ്. നിങ്ങൾക്ക് ഭാവി പ്രവചിക്കാൻ കഴിയില്ല, അതിനാൽ അത് മറക്കുക. കൂടാതെ വർത്തമാനത്തെക്കുറിച്ച് വിഷമിക്കേണ്ട; എനിക്ക് നിനക്ക് ഒരെണ്ണം കിട്ടിയില്ല. “ 27. “നരച്ച രോമങ്ങളെ നമുക്ക് ബഹുമാനിക്കാം, പ്രത്യേകിച്ച് നമ്മുടെ സ്വന്തം.” – ജെ പി സിയേഴ്സ് 28. “നിങ്ങളുടെ വർഷങ്ങൾ കണക്കാക്കരുത്, നിങ്ങളുടെ വർഷങ്ങൾ കണക്കാക്കുക.” -ജോർജ് മെറിഡിത്ത് (Birthday Wishes in Malayalam) 29. “വളരെ നേരത്തെ തന്നെ, ജീവിതത്തിലെ ഒരേയൊരു വസ്തു വളരുക മാത്രമാണെന്ന് എനിക്കറിയാമായിരുന്നു.” – മാർഗരറ്റ് ഫുള്ളർ 30. “നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ പൂർണ്ണമായും സന്തോഷത്തോടെയും ജീവിക്കാൻ നിങ്ങൾക്ക് ഒരു അത്ഭുതകരമായ ജീവിതം ആശംസിക്കുന്നു.” “ജന്മദിനാശംസകൾ“ 31. “എല്ലാ വർഷവും നിങ്ങളുടെ ജന്മദിനത്തിൽ, നിങ്ങൾക്ക് പുതിയത് ആരംഭിക്കാൻ അവസരം ലഭിക്കും.” – സാമി ഹാഗർ 32. “മെഴുകുതിരികൾക്ക് കേക്കിനേക്കാൾ വില കൂടുമ്പോൾ നിങ്ങൾക്ക് പ്രായമാകുമെന്ന് നിങ്ങൾക്കറിയാം.” –ബോബ് ഹോപ്പ് 33. “സാധാരണ ജന്മദിനത്തിന് ഇപ്പോഴും ചികിത്സയില്ല.” – ജോൺ ഗ്ലെൻ (Birthday Wishes in Malayalam) 34. “എനിക്ക് ഒരു മെഴുകുതിരി ഹോൾഡർ വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ സ്റ്റോറിൽ ഒന്നുമില്ല. അതിനാൽ എനിക്ക് ഒരു കേക്ക് ലഭിച്ചു.” –മിച്ച് ഹെഡ്ബർഗ് 35. “എന്നെ അതിശയിപ്പിച്ചുകൊണ്ട്, എന്റെ 70 –കൾ എന്റെ 60 –കളേക്കാളും 60 –കളേക്കാൾ 50 –കളേക്കാളും മനോഹരമാണ്, എന്റെ കൗമാരപ്രായക്കാരെയും 20 –കളെയും എന്റെ ശത്രുക്കളിൽ ഞാൻ ആഗ്രഹിക്കുന്നില്ല.” – ലയണൽ ബ്ലൂ 36. “മിടുക്കനും സുന്ദരനും ഉല്ലാസവാനും എന്നെത്തന്നെ ഒരുപാട് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഒരാൾക്ക് ജന്മദിനാശംസകൾ.” 37. “പ്രായമേറിയ ഫിഡ്ലർ, മധുരമുള്ള ട്യൂൺ.” – ഇംഗ്ലീഷ് പഴഞ്ചൊല്ല് 38. “സൗന്ദര്യം കാണാനുള്ള കഴിവുള്ളതിനാൽ യുവാക്കൾ സന്തുഷ്ടരാണ്. സൗന്ദര്യം കാണാനുള്ള കഴിവ് നിലനിർത്തുന്ന ആർക്കും ഒരിക്കലും പ്രായമാകില്ല.” –ഫ്രാൻസ് കാഫ്ക 39. “ചെറുപ്പമാകാൻ ഒരുപാട് സമയമെടുക്കും.” – പാബ്ലോ പിക്കാസോ 40. “നിങ്ങൾ അതിനുള്ളിൽ ജീവിക്കുന്നുവെങ്കിൽ എല്ലാ പ്രായവും മോഹിപ്പിക്കുന്നതാകാം.” – ബ്രിജിറ്റ് ബാർഡോട്ട് 41. “ചുളിവുകൾ പുഞ്ചിരി എവിടെയാണെന്ന് സൂചിപ്പിക്കണം.” –മാർക്ക് ട്വൈൻ 42. “ജീവിതം ചെറുതാകാൻ വളരെ ചെറുതാണ്.” –ബെഞ്ചമിൻ ഡിസ്രേലി 43. “നിങ്ങളുടെ സന്തോഷം നിങ്ങളുടെ യാത്രയിൽ ആയിരിക്കട്ടെ, ഏതെങ്കിലും വിദൂര ലക്ഷ്യത്തിലല്ല.” – ടിം കുക്ക് 44. “വാർദ്ധക്യം മറ്റെല്ലാം പോലെയാണ്. അത് വിജയിപ്പിക്കാൻ, നിങ്ങൾ ചെറുപ്പമായിരിക്കണം.” -ഫ്രെഡ് അസ്റ്റെയർ Birthday Quotes in Malayalam 45. “എന്നോടൊപ്പം പ്രായമാകുക! ഏറ്റവും മികച്ചത് ഇനിയും ഉണ്ട്.” -റോബർട്ട് ബ്രൗണിംഗ് 46. ​​”നിങ്ങളെപ്പോലുള്ള ഏറ്റവും വിലയേറിയ വ്യക്തിക്ക് ഒരു അത്ഭുതകരമായ ജന്മദിന ആശംസ.” ജന്മദിനാശംസകൾ! 47. “ഇന്ന് നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അറിവിന്റെയും ജ്ഞാനത്തിന്റെയും മറ്റൊരു മെഴുകുതിരി ചേർത്തു. ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കാനുള്ള ശക്തി അത് നിങ്ങൾക്ക് നൽകട്ടെ. നിങ്ങളുടെ ജന്മദിനത്തിൽ, നിങ്ങൾക്ക് സന്തോഷവും സന്തോഷവും നേരുന്നു.” – ദേബാസിഷ് മൃദ 48. “ആദ്യത്തെ നൂറു വർഷം ഏറ്റവും പ്രയാസമേറിയതാണ്.” – വിൽസൺ മിസ്നർ (Birthday Wishes in Malayalam) 49. “പ്രായമാകുന്നതിന്റെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്ന്? നിങ്ങൾ നിരുപദ്രവകാരികളായതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഉല്ലസിക്കാൻ കഴിയും.” – ലിസ് സ്മിത്ത് 50. “ജീവിതത്തിലെ മറ്റെല്ലാ ആഡംബരങ്ങളും നിങ്ങൾ എടുത്തുകളയുന്നു, നിങ്ങൾക്ക് ആരെയെങ്കിലും ചിരിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുമെങ്കിൽ, നിങ്ങൾ ഏറ്റവും സവിശേഷമായ സമ്മാനം നൽകി: സന്തോഷം.”-ബ്രാഡ് ഗാരറ്റ് 51. “ഓർക്കുക, നിങ്ങൾ കുന്നിനു മുകളിലൂടെ കഴിഞ്ഞാൽ നിങ്ങൾ വേഗത കൂട്ടാൻ തുടങ്ങും.” –ചാർൾസ് ഷൂൾസ് 52. “പ്രായത്തെക്കുറിച്ചുള്ള ഈ സംസാരങ്ങളെല്ലാം വിഡ് isിത്തമാണെന്ന് ഞാൻ കരുതുന്നു. ഓരോ വർഷവും എനിക്ക് ഒരു വയസ്സ് കൂടുമ്പോൾ മറ്റെല്ലാവരും അങ്ങനെയാണ്.” –ഗ്ലോറിയ സ്വാൻസൺ 53. “ഞങ്ങളുടെ ജന്മദിനങ്ങൾ കാലത്തിന്റെ വിശാലമായ ചിറകുകളിലെ തൂവലുകളാണ്.” – ജീൻ പോൾ റിക്ടർ 54. “ജനനം മുതൽ പതിനെട്ട് വയസ്സ് വരെ, ഒരു പെൺകുട്ടിക്ക് നല്ല മാതാപിതാക്കൾ ആവശ്യമാണ്. പതിനെട്ട് മുതൽ മുപ്പത്തിയഞ്ച് വരെ, അവൾക്ക് നല്ല രൂപം ആവശ്യമാണ്. മുപ്പത്തിയഞ്ച് മുതൽ അമ്പത്തഞ്ച് വരെ, അവൾക്ക് ഒരു നല്ല വ്യക്തിത്വം ആവശ്യമാണ്. അമ്പത്തഞ്ച് മുതൽ അവൾക്ക് ആവശ്യമാണ്. നല്ല കാശ്. ” – സോഫി ടക്കർ (Birthday Wishes in Malayalam) 55. “വാർദ്ധക്യം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയരുത്. സമയം നൽകുന്ന സന്തോഷം ഞങ്ങളെ അറിയിക്കുക, വർഷങ്ങൾ കണക്കാക്കരുത്.” –ഓസോണിയസ് 56. “ചിരി കാലാതീതമാണ്. ഭാവനയ്ക്ക് പ്രായമില്ല. സ്വപ്നങ്ങളും ശാശ്വതമാണ്.” -വാള്ട്ട് ഡിസ്നി 57. “പ്രായമാകുന്തോറും ഞങ്ങൾ നല്ലതോ മോശമോ അല്ല, മറിച്ച് നമ്മെപ്പോലെയാണ്.” – ബെർണാഡ് ബറൂച്ച് 58. “എന്റെ പ്രായത്തിലുള്ള പല സ്ത്രീകളെയും പോലെ എനിക്കും 28 വയസ്സായി.” – മേരി ഷ്മിച്ച് 59. “കുറച്ച് സ്ത്രീകൾ അവരുടെ പ്രായം സമ്മതിക്കുന്നു. കുറച്ച് പുരുഷന്മാർ അവരുടേതായ രീതിയിൽ പ്രവർത്തിക്കുന്നു.” –ജോൺ ഗ്ലെൻ 60. “സത്യസന്ധമായും മനോഹരമായും പ്രായമാകുകയും അത് മികച്ചതായി കാണുകയും ചെയ്യുന്നു, അങ്ങനെ എല്ലാവരും അത് പ്രതീക്ഷിക്കുന്നു.” —എമ്മ തോംസൺ 61. “അവർ കേക്ക് കഴിക്കട്ടെ.” – മേരി ആന്റോനെറ്റ് (Birthday Wishes in Malayalam) 62. “എന്തുകൊണ്ടാണ് ഒരു ജന്മദിന കേക്ക് നിങ്ങൾക്ക് blowതാനും തുപ്പാനും കഴിയുന്നതും, ഒരു കഷണം ലഭിക്കാൻ എല്ലാവരും തിരക്കുകൂട്ടുന്നത്?” – ബോബി കെൽട്ടൺ 63. “ജന്മദിനം വരാനിരിക്കുന്ന ഒരു കുട്ടി വളരെ ആവേശഭരിതരാണ്, അവർ ദിവസങ്ങൾ എണ്ണുന്നു. പക്ഷേ, പ്രായമാകുന്തോറും നമുക്ക് ആവേശം നഷ്ടപ്പെടുന്നതായി തോന്നുന്നു. നമ്മൾ മറ്റൊരു ജന്മദിനത്തിൽ എത്തിച്ചേർന്നതിനെക്കുറിച്ച് പുനർവിചിന്തനം ചെയ്ത് സന്തോഷിക്കണം.” – തിയോഡോർ ഡബ്ല്യു. ഹിഗ്ഗിൻസ്വർത്ത് 64. “എനിക്ക് ജന്മദിന കേക്ക് ഇഷ്ടമാണ്. ഇത് വളരെ പ്രതീകാത്മകമാണ്. ‘ജന്മദിനാശംസകൾ‘ എന്നതിനേക്കാൾ സങ്കീർണ്ണമായ എന്തെങ്കിലും ലോഡ് ചെയ്യുന്നതിനുള്ള ഒരു പ്രലോഭന ചിഹ്നമാണിത്, കാരണം ഇത് കുട്ടിക്കാലത്തിന്റെ ചിഹ്നവും സന്തോഷകരമായ ദിവസവുമാണ്.” – ഐമി ബെൻഡർ 65. “നിങ്ങളുടെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനങ്ങൾ ഉത്തരവാദിത്തത്തിന്റെ വേരുകളും സ്വാതന്ത്ര്യത്തിന്റെ ചിറകുകളുമാണ്.” -ഡെനിസ് വൈറ്റ്ലി 66. “പ്രായമാകുന്നതിനാൽ ഞങ്ങൾ കളിക്കുന്നത് നിർത്തുന്നില്ല; ഞങ്ങൾ കളിക്കുന്നത് നിർത്തിയതിനാൽ ഞങ്ങൾ പ്രായമാവുന്നു.” – ജോർജ് ബെർണാഡ് ഷാ 67. “ജീവിതത്തിന്റെ ഓരോ പുതുവർഷവും നിങ്ങളുടെ ഭൂതകാലത്തിലേക്ക് ചേർത്തു, ഓരോ പുതിയ ദിവസവും നിങ്ങൾ കാണുന്ന രീതി മാറ്റിക്കൊണ്ട്, ലളിതമായ ദൈനംദിന ദിനചര്യകൾ മുതൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നിങ്ങൾ ജീവിച്ച ലോകത്തെയും സ്പർശിക്കുന്ന സങ്കീർണ്ണമായ സംഭവങ്ങൾ വരെ നിങ്ങൾ എങ്ങനെ പ്രതികരിച്ചു എന്നതിനെ സ്വാധീനിക്കുന്നു.” – പോൾ സ്നൈഡർ 68. “നമുക്ക് രണ്ടുതവണ ചെറുപ്പവും രണ്ട് വയസ്സും പ്രായമുണ്ടെങ്കിൽ നമ്മുടെ എല്ലാ തെറ്റുകളും തിരുത്താം.” – യൂറിപ്പിഡീസ് (Birthday Wishes in Malayalam) 69. “ജന്മദിനം ഒരു പുതുവർഷം പോലെയാണ്, നിങ്ങൾക്കുള്ള എന്റെ ആഗ്രഹം സന്തോഷവും സൂര്യപ്രകാശവും നിറഞ്ഞ ഒരു മികച്ച വർഷമാണ്!” – കാതറിൻ പൾസിഫർ 70. “പ്രായമാണ് വിഷയത്തെക്കുറിച്ചുള്ള ഒരു ചിന്ത. നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ, അത് പ്രശ്നമല്ല.” – സാച്ചൽ പെയ്ജ് 71. “നിങ്ങൾ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുവോ അത്രയും ആഘോഷിക്കാൻ ജീവിതത്തിൽ കൂടുതൽ ഉണ്ട്.” -ഓപ്ര വിൻഫ്രി 72. “യുവത്വം പ്രകൃതിയുടെ ദാനമാണ്, എന്നാൽ പ്രായം ഒരു കലാസൃഷ്ടിയാണ്.” – സ്റ്റാനിസ്ലോ ജെർസി ലെക് 73. “ഭൂതകാലം കടന്നുപോയതെന്തും, ഏറ്റവും മികച്ചത് എല്ലായ്പ്പോഴും വരാനിരിക്കുന്നതേയുള്ളൂ.” – ലൂസി ലാർകോം (Birthday Wishes in Malayalam) 74. “ഓരോ ജന്മദിനവും ഒരു സമ്മാനമാണ്. എല്ലാ ദിവസവും ഒരു സമ്മാനമാണ്.” – അരീത്ത ഫ്രാങ്ക്ലിൻ 75. “അവസാനം, നിങ്ങളുടെ ജീവിതത്തിലെ വർഷങ്ങളല്ല കണക്കാക്കുന്നത്. നിങ്ങളുടെ വർഷങ്ങളിലെ ജീവിതമാണ്.”-അബ്രഹാം ലിങ്കൺ 76. “നിങ്ങളുടെ ജന്മദിനം നിങ്ങളുടെ സ്വന്തം വ്യക്തിപരമായ പുതുവർഷത്തിന്റെ തുടക്കമാണ്. നിങ്ങളുടെ ആദ്യ ജന്മദിനം ഒരു തുടക്കമായിരുന്നു, ഓരോ പുതിയ ജന്മദിനവും വീണ്ടും ആരംഭിക്കാനുള്ള അവസരമാണ്, പുനരാരംഭിക്കാൻ, ജീവിതത്തിൽ ഒരു പുതിയ പിടിമുറുക്കാൻ.” – വിൽഫ്രഡ് പീറ്റേഴ്സൺ 77. “ഞാൻ കാണുന്ന വിധത്തിൽ, നിങ്ങളുടെ ജന്മദിനം പോലെ നിങ്ങൾ എല്ലാ ദിവസവും ജീവിക്കണം.” – പാരീസ് ഹിൽട്ടൺ 78. “നിങ്ങൾക്ക് മുപ്പതാം വയസ്സിൽ സുന്ദരിയും നാൽപതാം വയസ്സിൽ സുന്ദരിയും നിങ്ങളുടെ ജീവിതകാലം മുഴുവൻ അപ്രതിരോധ്യവുമാകാം.” – കൊക്കോ ചാനൽ 79. “നിങ്ങളുടെ എല്ലാ സന്തോഷകരമായ നിമിഷങ്ങളും വിലമതിക്കുക; വാർദ്ധക്യത്തിന് അവർ നല്ലൊരു തലയണ ഉണ്ടാക്കുന്നു.” – ബൂത്ത് ടാർക്കിംഗ്ടൺ 80. “ജീവിതം നമ്മുടെ ഓർമ്മയെ മങ്ങിയതായി തോന്നുന്നു, അതിനാൽ ഈ ജന്മദിനത്തിൽ, നിങ്ങൾ എന്റേത് മറന്നാൽ ഞാൻ നിന്റേത് മറക്കും!” – കേറ്റ് സമ്മേഴ്സ് 81. “എനിക്ക് ഒരു ജന്മദിനം എന്നാൽ നമ്മുടെ ജീവിതത്തിൽ ഒരു വ്യക്തിയുടെ സാന്നിധ്യം ആഘോഷിക്കുക എന്നാണ്.” – മീന ബജാജ് (Birthday Wishes in Malayalam) 82. “ഹൃദയത്തെ ചുളിവുകളില്ലാതെ നിലനിർത്താൻ, പ്രത്യാശയോടെ, ദയയോടെ, സന്തോഷത്തോടെ, ഭക്ത്യാദരപൂർവ്വം –അതായത് വാർദ്ധക്യത്തിൽ വിജയം.” –തോമസ് ബി. ആൽഡ്രിച്ച് 83. “ജന്മദിനം ഗുരുത്വാകർഷണത്തെ തടയാനും അഭിനന്ദിക്കാനുമുള്ള മികച്ച സമയമാണ്. തീർച്ചയായും, പ്രായമാകുന്തോറും കാര്യങ്ങൾ മന്ദഗതിയിലാകുന്നു, പക്ഷേ ഇത് നിങ്ങളുടെ കേക്ക് മുറിയിലുടനീളം പറക്കുന്നതിൽ നിന്ന് തടയുന്നു, അതിനാൽ നിങ്ങൾ അതിനെ പിന്തുടരേണ്ടതില്ല.” – ഗ്രെഗ് ടാംബ്ലിൻ 84. “പുരുഷന്മാർ വീഞ്ഞ് പോലെയാണ്: ചിലർ വിനാഗിരിയിലേക്ക് തിരിയുന്നു, പക്ഷേ പ്രായത്തിനനുസരിച്ച് മികച്ചത് മെച്ചപ്പെടുന്നു.” ജോൺ XXIII പോപ്പ് 85. “ഐസ്ക്രീം കഴിച്ച് നിങ്ങളുടെ ലൈഫ് ലൈക്ക് ലൈവ്.” 86. “അകത്ത് ഞങ്ങൾ എപ്പോഴും ഒരേ പ്രായക്കാരാണ്.” – ജെർട്രൂഡ് സ്റ്റീൻ 87. “രാവിലെ നിങ്ങൾക്ക് സുഖം തോന്നും എന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നതാണ് മധ്യവയസ്സ്.” – ബോബ് ഹോപ്പ് 88. “മോശമായി എഴുതിയ മൂന്നാമത്തെ ആക്റ്റ് ഉള്ള മിതമായ നല്ല നാടകമാണ് ജീവിതം.” – ട്രൂമാൻ കപോട്ട് 89. “ജീവിക്കുന്ന ഓരോ വർഷവും എന്റെ ജീവിതം മികച്ചതാണ്.” – റേച്ചൽ മാഡോ (Birthday Wishes in Malayalam) 90. “എനിക്ക് അറിയാവുന്നതെല്ലാം ഞാൻ 30 വയസ്സിന് ശേഷം പഠിച്ചു.” -ജോർജസ് ക്ലെമെൻസ്യൂ Birthday Wishes Malayalam 91. “ജന്മദിനങ്ങൾ നിങ്ങൾക്ക് നല്ലതാണ്. ഏറ്റവും കൂടുതൽ ഉള്ളവർ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ” – ലാറി ലോറൻസോണി 92. “നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങളെക്കുറിച്ച് ചിന്തിക്കുകയും നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കണമെന്ന് ആശിക്കുകയും ചെയ്യുന്നു.” 93. “ജന്മദിനം – പ്രത്യേകിച്ച് അത് സ്വന്തമായിരുന്നെങ്കിൽ – രണ്ടാമത്തെ സൂര്യൻ ഉദിച്ചതുപോലെ ലോകത്തെ പ്രകാശിപ്പിച്ച ഒരു സമയം നമ്മിൽ മിക്കവർക്കും ഓർമിക്കാൻ കഴിയും.” – റോബർട്ട് സ്റ്റട്ടൺ ലിൻഡ് 94. “ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം സത്യസന്ധമായി ജീവിക്കുക, പതുക്കെ ഭക്ഷണം കഴിക്കുക, നിങ്ങളുടെ പ്രായത്തെക്കുറിച്ച് കള്ളം പറയുക എന്നിവയാണ്.” –ലുസൈൽ ബോൾ 95. “ജീവിതം ശരിക്കും നാൽപത് മുതൽ ആരംഭിക്കുന്നു. അതുവരെ നിങ്ങൾ ഗവേഷണം നടത്തുകയാണ്.” – കാൾ ഗുസ്താവ് ജംഗ് (Birthday Wishes in Malayalam) 96. “നിങ്ങളുടെ പ്രായം നിങ്ങളല്ല. നിങ്ങളുടെ മികച്ച അനുഭവം ആഘോഷിക്കാനും നിങ്ങളുടെ ഏറ്റവും സന്തോഷവാനായിരിക്കാനും ഇന്ന് ഉപയോഗിക്കുക.” – എം. നദികൾ 97. “വാർദ്ധക്യം ഒരു കൊടുങ്കാറ്റിലൂടെ പറക്കുന്ന ഒരു വിമാനം പോലെയാണ്. ഒരിക്കൽ നിങ്ങൾ കയറിയാൽ, അതിനെക്കുറിച്ച് നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല.” – ഗോൾഡ മേയർ 98. “പ്രായമാകുന്നതിന്റെ നല്ല കാര്യം, നിങ്ങൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നില്ലെങ്കിൽ, അത് ചെയ്യാൻ എനിക്ക് വയസായി!” – കേറ്റ് സമ്മേഴ്സ് 99. “ദയവായി എന്റെ ചുളിവുകൾ വീണ്ടെടുക്കരുത്. അവ സമ്പാദിക്കാൻ എനിക്ക് വളരെയധികം സമയമെടുത്തു.” – അന്ന മാഗ്നാനി (Birthday Wishes in Malayalam) 100. “നിങ്ങൾക്ക് എത്ര വയസ്സുണ്ടെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങൾക്ക് എത്ര വയസ്സായിരിക്കും?” – സാച്ചൽ പൈജ് 101. “അമ്പതാം ജന്മദിനത്തിന്റെ ഞെട്ടലുകളിൽ ഒന്ന് നിങ്ങളുടെ യുവത്വം മാറ്റാനാവാത്തവിധം അവസാനിച്ചുവെന്ന അടിസ്ഥാന വസ്തുത തിരിച്ചറിയുന്നു.” – മരിയൻ വില്യംസൺ 102. “ജനനത്തീയതി എന്നത് ജീവിതം ആഘോഷിക്കുന്നതിനോടൊപ്പം ജീവിതം പുതുക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലാണ്.” – അമിത് കലാന്ത്രി 103. “നിങ്ങൾ യഥാർത്ഥത്തിൽ ജനിച്ചു. ഒരു പകർപ്പ് മരിക്കരുത്.” – ജോൺ മേസൺ (Birthday Wishes in Malayalam) 104. “ജന്മദിനം ഭയപ്പെടേണ്ട ദിവസമല്ല. വരാനിരിക്കുന്ന വർഷത്തിനായി ആഘോഷിക്കാനും കാത്തിരിക്കാനുമുള്ള ദിവസമാണ്.” —ബൈറോൺ പൾസിഫർ 105. “നിങ്ങൾ ജനിക്കാൻ വേണ്ടി ജനിച്ചത് ചെയ്യുക. നിങ്ങൾ സ്വയം വിശ്വസിക്കണം.” – ബിയോൺസ് 106. “ഇവിടെ വന്നതിൽ സന്തോഷമുണ്ടോ? എന്റെ പ്രായത്തിൽ, എവിടെയായിരുന്നാലും സന്തോഷമുണ്ട്.” – ജോർജ്ജ് ബേൺസ് 107. “നിങ്ങൾ ജനിച്ചപ്പോൾ നിങ്ങൾ കരഞ്ഞു, ലോകം സന്തോഷിച്ചു. നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും സന്തോഷിക്കുകയും ചെയ്യാനായി നിങ്ങളുടെ ജീവിതം നയിക്കുക.” – ചെറോക്കി പഴഞ്ചൊല്ല് 108. “എനിക്ക് പ്രായമാകുന്നില്ല. ഞാൻ സുഖം പ്രാപിക്കുന്നു.” -ഷെർലി ബാസി (Birthday Wishes in Malayalam) 109. “എല്ലാ വർഷവും എന്റെ ജന്മദിനത്തിൽ, എന്റെ ഇപ്പോഴത്തെ പ്രായത്തിന് ശേഷം ഞാൻ ഒരു പുതിയ പ്ലേലിസ്റ്റ് ആരംഭിക്കുന്നു, അതിനാൽ ഞാൻ ഒരു കൗമാരക്കാരിയായതിനാൽ ഈ വർഷത്തെ എന്റെ പ്രിയപ്പെട്ട ഗാനങ്ങൾ ഒരു സംഗീത ഡയറിയായി ട്രാക്കുചെയ്യാനാകും.” – ക്രിസ് ഹാർഡ്‌വിക്ക് 110. “ഇന്ന് നിങ്ങളാണ്! അത് സത്യത്തേക്കാൾ സത്യമാണ്! നിങ്ങളേക്കാൾ ജീവിച്ചിരിക്കുന്ന മറ്റാരും ഇല്ല!” –ഡോ. സ്യൂസ് 111. “വിജയം ഒരു സുപ്രധാന ജന്മദിനത്തിൽ എത്തുന്നതും നിങ്ങൾ കൃത്യമായി സമാനരാണെന്ന് കണ്ടെത്തുന്നതും പോലെയാണ്.” – ഓഡ്രി ഹെപ്ബേൺ 112. “വാർദ്ധക്യം നഷ്ടപ്പെട്ട യുവത്വമല്ല, അവസരത്തിന്റെയും ശക്തിയുടെയും ഒരു പുതിയ ഘട്ടമാണ്.” – ബെറ്റി ഫ്രീഡൻ 113. “കൂടുതൽ കേക്ക് കഴിക്കാൻ നമ്മോട് പറയുന്ന പ്രകൃതിയുടേതാണ് ജന്മദിനങ്ങൾ.” – എഡ്വേർഡ് മോറിക്വാസ് 114. “ഞങ്ങൾ വർഷങ്ങൾ പഴക്കമുള്ളവരല്ല, എല്ലാ ദിവസവും പുതിയവരാണ്.” – എമിലി ഡിക്കിൻസൺ 115. “വാർദ്ധക്യം കൊടുങ്കാറ്റിലൂടെ പറക്കുന്ന ഒരു വിമാനം പോലെയാണ്. നിങ്ങൾ കപ്പലിൽ കയറിയാൽ, നിങ്ങൾക്ക് അതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. – ഗോൾഡ മെയർ In this blog, some related posts in English, Hindi, Marathi, Tamil, Telugu, Malayalam and Kannada are as follows:
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മറ്റൊരു 5,000 കോടി രൂപ നല്കാന്‍ സര്‍ക്കാര്‍. കമ്പനികളുടെ സാമ്പത്തിക സ്ഥിതി ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂലധന സഹായം നല്‍കുന്നത്. മുന്‍ വര്‍ഷത്തിലും കമ്പനികള്‍ക്ക് 5000 കോടി രൂപ നല്‍കിയിരുന്നു. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 9950 കോടി രൂപയും ഇങ്ങനെ നിക്ഷേപിച്ചിരുന്നു. ഈ മാസം ആദ്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേതന പരിഷ്‌കരണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനുള്ള ചെലവും അഞ്ചു വര്‍ഷത്തേക്കുള്ള കുടിശികയും ചേര്‍ന്ന് നാലു ഇന്‍ഷുറന്‍സ് […] നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മറ്റൊരു 5,000 കോടി രൂപ നല്കാന്‍ സര്‍ക്കാര്‍. കമ്പനികളുടെ സാമ്പത്തിക സ്ഥിതി ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂലധന സഹായം നല്‍കുന്നത്. മുന്‍ വര്‍ഷത്തിലും കമ്പനികള്‍ക്ക് 5000 കോടി രൂപ നല്‍കിയിരുന്നു. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ 9950 കോടി രൂപയും ഇങ്ങനെ നിക്ഷേപിച്ചിരുന്നു. ഈ മാസം ആദ്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേതന പരിഷ്‌കരണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനുള്ള ചെലവും അഞ്ചു വര്‍ഷത്തേക്കുള്ള കുടിശികയും ചേര്‍ന്ന് നാലു ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കൂടി 8,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കുന്നത്. ഇതിനകം തന്നെ നാഷണല്‍ ഇന്‍ഷുറന്‍സ് (3,700 കോടി) ഓറിയന്റല്‍ ഇന്‍ഷുറന്‍സ് (1,200 കോടി), യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് (100 കോടി) എന്നി കമ്പനികള്‍ക്ക് 5,000 കോടി രൂപ നല്‍കിയിരുന്നു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ട പ്രകാരം, എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും റിസ്‌ക് പരിരക്ഷിക്കുന്നതിനു വേണ്ടി ഒരു നിശ്ചിത സെക്യുരിറ്റി വേണമെന്ന് നിഷ് കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഐആര്‍ഡി എഐ അനുശാസിക്കുന്ന മതിയായ സോള്‍വെന്‍സി അനുപാതം നിലനിര്‍ത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ല. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേണ്ട സോള്‍വെന്‍സി അനുപാതം 1.5 ശതമാനമാണ്. എന്നാല്‍ ജൂണില്‍ യുണൈറ്റഡ് ഇന്ത്യയുടെ സോള്‍വെന്‍സി അനുപാതം 0 .43 ശതമാനവും, മാര്‍ച്ചില്‍ നാഷണല്‍ ഇന്‍ഷുറന്‍സിന്റെ സോള്‍വെന്‍സി അനുപാതം 0 .63 ശതമാനവുമാണ്. ന്യൂ ഇന്ത്യ അഷ്യുറന്‍സ് ഒഴികെ മറ്റു ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. നഷ്ടത്തിലുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ വിറ്റ് തലയൂരാനുള്ള ശ്രമത്തിലാണ് സർക്കാർ.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ ധനവകുപ്പ് ഉത്തരവ് മരവിപ്പിച്ച് സർക്കാർ. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്തലിനെതിരേ യുവജനസംഘടനകളടക്കം പ്രതിഷേധമറിയിച്ചിരുന്നു. കഴിഞ്ഞദിവസമാണ്‌ പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ്‌ ഉത്തരവിറക്കിയത്‌. ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകൾ തീരുമാനം പിൻവലിക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. പൊതു മേഖലാ സ്ഥാപനങ്ങളിൽ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഉത്തരവിറക്കിയത്‌. ധനവകുപ്പ് ഇറക്കിയ ഉത്തരവു പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. സർക്കാർ തീരുമാനത്തിനെതിരേ സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫും ശക്തമായ സമരം പ്രഖ്യാപിച്ചിരുന്നു. പെൻഷൻ പ്രായം 60 വയസ് ആക്കാനുള്ള തീരുമാനം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്ന് എഐവൈഎഫ് നേതാക്കൾ പറഞ്ഞത്. പ്രതിപക്ഷവും സർക്കാർ തീരുമാനത്തിനെതിരേ സമരവുമായി രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ യുവജനസംഘടനകൾ തീരുമാനിച്ചിരുന്നത്. എന്നാൽ, പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരേ ശക്തമായ നിലപാടുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രതിഷേധം നടത്താനോ സമരം സംഘടിപ്പിക്കാനോ തയാറായിരുന്നില്ല.
ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി നാല് വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു ‘എയർ ഗൺ’ ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ. തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ. സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയർ കോളേജിലായിരുന്നു. ഒന്നാം വർഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബർമയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു. ബർമയിലെ വാസസ്ഥലത്തിനടുത്തുള്ള കാടുകളിൽ അദ്ദേഹം തന്റെ ഒഴിവുസമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ് വുഡിനെയും ബെർത്തോൾഡ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവർ രണ്ടു പേരും ആ സമയം ബർമ ഗവെർന്മേന്റിനു കീഴിൽ വനംവകുപ്പിൽ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വർഷത്തിനു ശേഷം 1917-ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂർത്തിയാക്കാൻ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാൻ ദാവർ കോളേജിൽ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയർ കോളേജിൽ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തുശാസ്ത്ര സർവേയിൽ ([Zoological Survey of India) ഒരു പക്ഷിശാസ്ത്രജ്ഞന്റെ ഒഴിവിൽ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെന്ങ്കിലും ഒരു ഔപചാരിക യൂണിവേർസിറ്റി ബിരുദം ഇല്ലാത്തതിനാൽ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എൽ. റൂൺവാൾ ആണ്. 1926-ൽ അദ്ദേഹം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറർ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വർഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജർമനിയിലേക്ക് പോയി. അവിടെ ബെർലിൻ യൂനിവേർസിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തിൽ പ്രൊഫ.ഇർവിൻ സ്ട്രസ്സ്മാനു കീഴിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോർഡ് സംഗ്രഹിച്ച മാതൃകകൾ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ(Bernhard Rensch), ഓസ്കർ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. 1914-ൽ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തിൽ നിരൂപകൻ ആ പുസ്തകത്തിൽ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സിൽ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയിൽ ബർമ്മയിൽ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളിൽ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജർമ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം. 1935-ൽ തിരുവിതാംകൂർ മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂർ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാർകുട്ടി മുതലായിടത്തും പോയി. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂർണ്ണ പക്ഷിനിരീക്ഷകനായി. സാലിം അലിയും ഡില്ലൺ റിപ്ലിയും ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ ഈ രണ്ടുപഠനങ്ങളോടുകൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷിനിരീക്ഷണങ്ങൾക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി.എൻ.എച്ച്‌.എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്‌. ഡില്ലൺ റിപ്ലിയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്‌. കാശ്മീർമുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ തീണ്ടിയില്ല. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈടറ്റിയെ (BNHS) പതനത്തിൽ നിന്നും കരകയറ്റുന്നതിൽ സാലിം അലി പ്രധാൻ പങ്കു വഹിച്ചിട്ടുണ്ട്.നൂറു വര്ഷം പഴക്കമുള്ള ഈ സ്ഥാപനത്തെ രക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനു സാലിം അലി കത്തെഴുതുകയുണ്ടായി.സാലിമിന്റെ കുടുംബക്കാരും പക്ഷിനിരീക്ഷണ രംഗത്ത് ശോഭിച്ചിരുന്നു എന്ന് കാണാം. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള(Humayun Abdulali) , സഫർ ഫുത്തഹാലി ( Zafar Futehally) എന്നിവർ സാലിമിന്റെ അകന്ന ബന്ധുക്കളാണ്. സഫർ പിന്നീട് BNHS-ന്റെ ഓണററി സെക്രട്ടറി സ്ഥാനവും വഹിക്കുകയുണ്ടായി. സാലിം അലി ബിരുദാനന്തരബിരുദ, ഗവേഷണ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആദ്യത്തെ വിദ്യാർഥി വിജയകുമാർ അംബേദ്‌കർ ആയിരുന്നു. ഇദ്ദേഹം പ്രജനനം-പരിസ്ഥിതി ശാസ്ത്രം വിഷയത്തിൽ പിന്നീട് ഒരു ഗവേഷണ പ്രബന്ധം എഴുതുകയുണ്ടായി. ഈ പ്രബന്ധം തിരുത്തിയത് ഡേവിഡ്‌ ലാക്ക് (David Lack) എന്ന ശാസ്ത്രജ്ഞനായിരുന്നു. ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്തേക്ക് ധനസമാഹരണം നടത്തുന്നതിലും അലി പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ സാമ്പത്തിക ശാസ്ത്ര- പക്ഷിശാസ്ത്ര യൂണിറ്റ് സ്ഥാപിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു.ഷഡ്പദങ്ങൾ പകർത്തുന്ന ക്യാസന്നൂർ വന രോഗ (Kyasanur Forest Disease) ത്തെപ്പറ്റി പഠിക്കുവാൻ അദ്ദേഹം സാമ്പത്തിക പിന്തുണ നേടിയെടുത്തു.ഈ പ്രൊജെക്ടിനു വേണ്ടി ഫണ്ടുകൾ നൽകിയത് അമേരിക്കൻ ഐക്യ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന 'ഫുഡ്‌ ഫോർ പീസ്' എന്ന പദ്ധതിയായിരുന്നു. പക്ഷെ, രാഷ്ട്രീയമായ പിന്തുണക്കുറവുമൂലം ഈ പദ്ധതി നിന്ന് പോകുകയായിരുന്നു.1980 കളുടെ അന്ത്യത്തിൽ പക്ഷിവേട്ട കുറച്ചുകൊണ്ടുവരാൻ വേണ്ടിയുള്ള B.N.H.S പ്രൊജെക്ടിനു അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്.അതെ സമയം, പക്ഷിനിരീക്ഷകരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി പക്ഷിനിരീക്ഷകർക്കായൊരു പത്രിക(A newsletter for birdwatchers) അദ്ദേഹം പുറത്തിറക്കി.[12] ഡോ.അലിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു.അവയിൽ പലതും ജവഹർലാൽ നെഹ്‌റു, മകൾ ഇന്ദിര ഗാന്ധി എന്നിവരിലൂടെയായിരുന്നു.ഇന്ദിര ഗാന്ധിയും ഒരു പക്ഷിനിരീക്ഷകയായിരുനതുകൊണ്ട് അവർ സാലിമിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടയായിരുന്നു.1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്. ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു. സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു. ഏഷ്യയിലെ ജന്തുശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ജോയ്‌ ഗോബിന്ദ ലോ പതക്കം(1953), ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷൻ(1958), അലിഗാർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1958), ബ്രിട്ടീഷ്‌ ഓർണ്ണത്തോളജിസ്റ്റ്‌ യൂണിയന്റെ യൂണിയൻ സ്വർണ്ണ പതക്കം(1967), ഇന്റർ നാഷണൽ കൺസർവേഷൻ പ്രവർത്തനങ്ങൾക്ക്‌ അവരുടെ ജോൺ സി ഫിലിപ്സ്‌ സ്മാരക പതക്കം(1969), ഭാരതീയ പക്ഷിശാസ്ത്രത്തിനു നൽകിയ മികച്ച സംഭാവനകൾക്ക്‌ ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സുന്ദർലാൽ ഹോറാ സ്മാരക പതക്കം(1970), ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1973), യു.എസ്‌.എസ്‌.ആർ അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിന്റെ പാവ്‌ലോവ്‌സ്‌ക്കി സെന്റിനറി സ്മാരക പതക്കം(1973), എച്ച്‌.ആർ.എച്ച്‌. പ്രിൻസ്‌ ബർനാർഡ്‌ ഒഫ്‌ നെതർലാൻഡ്സിന്റെ ഇൻസൈനിയ ഓഫ്‌ ഓഫിസർ ഇൻ ദ ഓർഡർ ഒഫ്‌ ഗോൾഡൻ ആർക്ക്‌(1973), വന്യജീവി സംരക്ഷണത്തിൽ ജെ. പോൾ ഗെറ്റി രാജ്യാന്തര പുരസ്കാരം(1976), ആന്ധ്ര യൂണിവേർസിറ്റിയുടെ ഡോക്ടറേറ്റ്‌(1978), ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സി.വി.രാമൻ പതക്കം(1979), ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷിശാസ്ത്രത്തിനു നൽകിയ സേവനങ്ങൾക്ക്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗ്ലാദേശ്‌ സ്വർണ്ണ പതക്കം(1981), ഏഷ്യാറ്റിക്‌ സൊസൈറ്റി കൽക്കട്ടയുടെ രബീന്ദ്രനാഥ ടാഗോർ പതാക(1981), ഇന്ത്യൻ ഭരണകൂടത്തിന്റെ നാഷണൽ റിസർച്ച്‌ പ്രൊഫസർഷിപ്പ്‌ ഇൻ ഓർണ്ണിത്തോളജി(1982), യു.എസ്‌.എ നാഷണൽ വൈൽഡ്‌ ലൈഫ്‌ ഫെഡറേഷന്റെ ഇന്റർനാഷണൽ കൺസർവേഷൻ അവാർഡ്‌(1983), ഇന്ത്യാ ഭരണകൂടത്തിന്റെ വന്യജീവി സംരക്ഷണത്തിന്‌ നാഷണൽ ബഹുമതി(സ്വർണ്ണ പതക്കം)(1983). എന്നീ പ്രധാന ബിരുദങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. പക്ഷിശാസ്ത്രപഠനത്തിന്‌ 1976ല്‍ പത്മവിഭൂഷൺ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. The book of Indian Birds (1941), Indian Hill Birds(1949), The Birds of Kuch(1945), The Birds of Kerala, The Birds of Sikkim, Hand book of the birds of India and Pakistan, Common Birds(1967) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍
💡 VidJuice ഉപയോഗിച്ച് 4+ സൈറ്റുകളിൽ നിന്ന് HD/10,000K വീഡിയോകൾ, സംഗീതം, പ്ലേലിസ്റ്റ് ബാച്ച് ഡൗൺലോഡ് ചെയ്യുക ഇറക്കുമതി റീസെറ്റ് Imgur-ൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ഓൺലൈൻ Imgur വീഡിയോ ഡൗൺലോഡർ നിങ്ങളെ സഹായിക്കുന്നു, MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് Imgur വീഡിയോയും സൗജന്യമായും പരിധികളില്ലാതെയും ഡൗൺലോഡ് ചെയ്യാം. Imgur വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം? 1) എല്ലാറ്റിനുമുപരിയായി, ഞങ്ങളിലേക്ക് പോകുക വെബ്സൈറ്റ്, അല്ലെങ്കിൽ ഞങ്ങളുടെ Imgur വീഡിയോ ഡൗൺലോഡർ ആഡ്‌ഓൺ ഡൗൺലോഡ് ചെയ്യുക ക്രോം, ഫയർഫോക്സ് WEB-STORE. 2) അതിനുശേഷം, ഞങ്ങളുടെ സൈറ്റിന്റെ അല്ലെങ്കിൽ ആപ്പ് തിരയൽ ഫോമിലേക്ക് നിങ്ങളുടെ വീഡിയോ url പകർത്തി ഒട്ടിക്കുക. 3) ഇപ്പോൾ, വെബ്‌സൈറ്റിലോ ആപ്പിലോ ഉള്ള (ഡൗൺലോഡ്) ബട്ടണിൽ ക്ലിക്ക് ചെയ്യുക. Imgur വീഡിയോ ഡൗൺലോഡർPWA (പ്രോഗ്രസീവ് വെബ് APP), "വെബ് പ്രോഗ്രസീവ് ആപ്പ്" ഉപയോഗിച്ച്, മികച്ച ഉപയോക്തൃ അനുഭവത്തിനായി നിങ്ങളുടെ ഏത് ഉപകരണത്തിലും സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ പിസിയിലോ ടിവിയിലോ ക്രോം ബ്രൗസറിൽ നിന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. Imgur വീഡിയോ ഡൗൺലോഡർ കൂടെ Imgur വീഡിയോ ഡൗൺലോഡർ MP4, M4A, 3GP എന്നിവയിൽ നിങ്ങൾക്ക് ഏത് വീഡിയോയും ഓഡിയോയും ഡൗൺലോഡ് ചെയ്യാം. കൂടാതെ, സന്ദർശകർക്ക് 1000-ലധികം സോഷ്യൽ നെറ്റ്‌വർക്ക് വീഡിയോ സൈറ്റുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും കഴിയും. പേജിന്റെ മുകളിലുള്ള ഇൻപുട്ട് ബോക്സിൽ വീഡിയോ ലിങ്ക് വിലാസം നൽകി ഡൗൺലോഡ് ബട്ടൺ അമർത്തുക. അതിനാൽ, ഇപ്പോൾ നിങ്ങളുടെ വീഡിയോ ഫയലുകൾ Imgur വീഡിയോ ഡൗൺലോഡറിലേക്ക് അപ്‌ലോഡ് ചെയ്യാനും ആസ്വദിക്കാനും നിങ്ങൾ തയ്യാറാണ്. ഞങ്ങളുടെ Imgur വീഡിയോ ഡൗൺലോഡർ ടൂളുകൾ പല പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ഉപകരണം ഓൾ-ഇൻ-വൺ സൗജന്യമാണ് വീഡിയോ ഡൌൺലോഡർ എല്ലാ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എല്ലാ ഫോർമാറ്റുകളിലും. രജിസ്ട്രേഷൻ ഇല്ലാതെ ലളിതവും ലളിതവുമായ ഘട്ടങ്ങളിലൂടെ സൗജന്യമായും വേഗത്തിലും വീഡിയോ ഡൗൺലോഡ് ചെയ്യാൻ. പ്രവർത്തിക്കാൻ 100% സുരക്ഷിതമാണ്, നിങ്ങളുടെ ഉപകരണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറാതെ തന്നെ നിങ്ങൾ വീഡിയോ ഫയൽ തുറക്കുന്നു. ഓൺലൈൻ Imgur വീഡിയോ ഡൗൺലോഡറും വെബ്സൈറ്റും എല്ലാറ്റിനുമുപരിയായി, ഏത് വെബ്‌സൈറ്റിലും നിങ്ങൾ ഒരു അതിശയകരമായ ഓൺലൈൻ വീഡിയോ കാണുമ്പോഴോ കാണുമ്പോഴോ, അത് സംരക്ഷിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അനുമതിയുണ്ട്, പക്ഷേ മിക്കവാറും അത് ചെയ്യാൻ വെബ്‌സൈറ്റ് നിങ്ങളെ അനുവദിക്കില്ല, കാരണം അത് ബിസിനസ്സിന്റെ നഷ്ടമാണ്, ഇപ്പോൾ നിങ്ങൾ തിരയാൻ തുടങ്ങണം. നിങ്ങൾക്ക് ഏത് ഓൺലൈൻ വീഡിയോയും ഡൌൺലോഡ് ചെയ്യാൻ കഴിയുന്നിടത്ത് നിന്ന്, അതിന് ശേഷം നിങ്ങളുടെ ഒറ്റ ക്ലിക്കിന് പൈൻ ചെയ്യുന്ന പരസ്യങ്ങൾ നിറഞ്ഞ ഒരു സ്പാം വെബ്സൈറ്റ് നിങ്ങൾ കണ്ടെത്തും. കൂടാതെ, അത് എന്നോടൊപ്പം കടന്നുപോകുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത് Imgur വീഡിയോ ഡൗൺലോഡർ സൈറ്റിലൂടെ എനിക്ക് മാത്രമല്ല എല്ലാവർക്കും ഒറ്റ ക്ലിക്കിൽ ഏതെങ്കിലും ജനപ്രിയ വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ സുരക്ഷിതമായി ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയും. മാക്കിനുള്ള Imgur വീഡിയോ ഡൗൺലോഡർ Mac-നുള്ള ഏറ്റവും ഫലപ്രദമായ Imgur വീഡിയോ ഡൗൺലോഡർ, Mac-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും Imgur വീഡിയോകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനുള്ള മികച്ച വെബ്‌സൈറ്റ്, Mac/PC 2022-നുള്ള മികച്ച സൗജന്യ Imgur വീഡിയോ ഡൗൺലോഡർ, Mac-നുള്ള മികച്ച Imgur വീഡിയോ ഡൗൺലോഡർ, സൗജന്യ Imgur വീഡിയോ ഡൗൺലോഡർ മാക്. ഐഫോണിനായുള്ള Imgur വീഡിയോ ഡൗൺലോഡർ iPhone/iPad-ൽ Imgur വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള മികച്ച സൗജന്യ Imgur വീഡിയോ ഡൗൺലോഡർ ആപ്പുകൾ, iPhone/iPad-ൽ സൗജന്യ Imgur വീഡിയോ ഡൗൺലോഡർ, iPhone, iPad 2022 എന്നിവയ്‌ക്കുള്ള ഞങ്ങൾ അപ്ലിക്കേഷനുകൾ, iphone-നുള്ള എളുപ്പമുള്ള ഡൗൺലോഡർ, iphone-നുള്ള സ്വകാര്യ ഡൗൺലോഡർ ആപ്പ്. Imgur വീഡിയോ ഡൗൺലോഡർ വിൻഡോസ് 11 Windows 11-ലെ ഏത് വെബ്‌സൈറ്റിൽ നിന്നും ഒരു Imgur വീഡിയോ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ, Windows 64 PC-യ്‌ക്കുള്ള ഡൗൺലോഡർ HD 11 ബിറ്റ് ഡൗൺലോഡ്, വിൻഡോകൾക്കായി 4K Imgur വീഡിയോ ഡൌൺലോഡർ 64 ബിറ്റ് ഡൗൺലോഡ്, Windows 11-നുള്ള മികച്ച ഡൗൺലോഡർ മാനേജർ സോഫ്റ്റ്‌വെയർ ആപ്പുകൾ, Windows 10 PC-യ്‌ക്കുള്ള Imgur വീഡിയോ ഡൗൺലോഡർ 2022-ൽ, PC Windows 11-നുള്ള ഡൗൺലോഡർ HD. Imgur വീഡിയോ ഡൗൺലോഡർ chromebook 2022-ൽ Chrome-നുള്ള മികച്ച Imgur വീഡിയോ ഡൗൺലോഡർ, 4K-യിലും മറ്റും Chromebook-ൽ Imgur വീഡിയോകൾ ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ Imgur വീഡിയോ ഡൗൺലോഡർ, സേവനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയുക ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ Imgur വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K Imgur വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള Imgur വീഡിയോ, ഓഡിയോ ഫോർമാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള അസാധാരണമായ ഒരു ചോയിസ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൌജന്യത്തിന് ഒരു സ്വതന്ത്ര പരിവർത്തനം ഉണ്ട്, മറ്റൊരു രീതിയിൽ പറഞ്ഞാൽ, mp4 കൺവെർട്ടർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും Imgur വീഡിയോ കൺവെർട്ടർ സൗജന്യമാണ് ഒരേയൊരു ഗുണമേന്മയുള്ളതും Imgur വീഡിയോ ഡൗൺലോഡർ സൗജന്യവും - ഏതെങ്കിലും Imgur വീഡിയോ ഡൗൺലോഡ് ചെയ്യുക. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. വിൻഡോസ് 10-നുള്ള സൗജന്യ Imgur വീഡിയോ ഡൗൺലോഡർ വിൻഡോസ് 10-നുള്ള വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച ഫീഡ്ബാക്കും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റ് അല്ലെങ്കിൽ ഇംഗുർ വീഡിയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം Imgur വീഡിയോ അല്ലെങ്കിൽ ഒരു Imgur വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, Imgur വീഡിയോ ഡൗൺലോഡർ വെബ് ആപ്പിലെ വോട്ടെടുപ്പുകളുടെയോ ക്വിസുകളുടെയോ ഫോർമാറ്റ് വളരെ ആകർഷകമാണെന്ന് ഓർക്കുക. Imgur വീഡിയോ ഡൗൺലോഡർ ബ്രൗസർ വിപുലീകരണങ്ങൾ Imgur വീഡിയോ ഡൗൺലോഡർ അതുകൊണ്ട്, Imgur വീഡിയോ ഡൗൺലോഡർ വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സൈറ്റ് നിങ്ങളെ അനുവദിക്കുന്നു, ഇത് ഗെയിം മാറ്റുന്ന ഒന്നാണ്, കാരണം ഗൂഗിൾ പോലെയുള്ള ഓൺലൈൻ വീഡിയോ ഡൗൺലോഡ് ആവശ്യകതകൾക്കും പ്രശ്നങ്ങൾക്കും ഒരു റണ്ണറിലേക്ക് വരാൻ ഇത് അവരെ അനുവദിക്കുന്നു. ഞങ്ങളുടെ ടൂളുകളിൽ നിന്ന് Imgur വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Imgur വെബ്സൈറ്റിലേക്ക് പോകുക. നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ Imgur വീഡിയോ തിരഞ്ഞെടുക്കുക, പങ്കിടുക ബട്ടണിൽ ക്ലിക്ക് ചെയ്ത് ലിങ്ക് പകർത്തുക. എന്നതിലെ ലിങ്ക് അടക്കം ചെയ്യുക Imgur വീഡിയോ ഡൗൺലോഡർr സൈറ്റ് തിരയൽ ഫോം, ഡൗൺലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, ഫോർമാറ്റ് തിരഞ്ഞെടുക്കുക, ഓൺലൈൻ വീഡിയോ ഏത് ഉപകരണത്തിലും ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. എന്തുകൊണ്ട് എല്ലാവരും നിങ്ങളും ഓൺലൈൻ Imgur വീഡിയോ ഡൗൺലോഡർ ഉപയോഗിക്കണം ശരി, നിരവധി കാരണങ്ങളുണ്ട്, പക്ഷേ നമുക്ക് വലിയ അസ്ഥികളെക്കുറിച്ച് സംസാരിക്കാം. മറ്റ് വെബ്‌സൈറ്റുകളെപ്പോലെ സ്‌പാമി പരസ്യങ്ങളും പോപ്പ്-അപ്പുകളും ഇല്ല. മറ്റ് വെബ്‌സൈറ്റുകളെ അപേക്ഷിച്ച് വേഗത്തിലുള്ള ഡൗൺലോഡ്. Imgur വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള +1000 സൗജന്യ ടൂൾ. 1000-ലധികം വെബ്‌സൈറ്റുകൾ പിന്തുണയ്‌ക്കുന്നു. ലോഗിനുകളും സൈനപ്പുകളും ഇല്ല. സെക്വെസ്ട്രേഷൻ എന്റർപ്രൈസസിൽ നിന്ന് മുക്തമാണ്-നിങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കരുത് എന്ന നയം ഞങ്ങൾക്കുണ്ട്. ഏത് ജനപ്രിയ വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ വീഡിയോ ഡൗൺലോഡ് ചെയ്യാൻ chrome വിപുലീകരണം നേടുക online-videos-downloader.com വീഡിയോ ഡൌൺലോഡർ ക്രോം എക്സ്റ്റൻഷൻ എന്നത് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സ്റ്റൈലിഷ് എക്സ്റ്റൻഷനാണ്, കാരണം ഇപ്പോൾ നിങ്ങൾക്ക് ലിങ്ക് പകർത്തി അടക്കം ചെയ്ത് മറ്റൊരു വഴി പിന്തുടരേണ്ടതുണ്ട്. വീഡിയോ ടേപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്പോട്ടുകളിലേക്ക് പോയി വിപുലീകരണ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ Imgur വീഡിയോ ഡൗൺലോഡർ എങ്ങനെ ബുക്ക്‌മാർക്ക് ചെയ്യാം ഉദാഹരണത്തിന്, Imgur chrome, firefox എക്സ്റ്റൻഷനുകൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം, ഒറ്റ ക്ലിക്കിൽ ഞാൻ എങ്ങനെ ഈ വെബ്സൈറ്റ് സന്ദർശിക്കും എന്ന് നിങ്ങളിൽ ഭൂരിഭാഗവും അനുവദിച്ചേക്കാം. അതിനാൽ, അത്തരം ആളുകൾക്ക്, എല്ലാ ബ്രൗസറുകളും കൈമാറുന്ന ഒരു പോയിന്റുണ്ട്, അതാണ് ബുക്ക്മാർക്ക്. എല്ലാ ഉപകരണത്തിനുമുള്ള വഴി ഞാൻ ചുവടെ ലിസ്റ്റ് ചെയ്യാൻ പോകുന്നു. വിൻഡോകളിൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Imgur ബുക്ക്‌മാർക്ക് ചെയ്യാൻ Ctrl D വീഡിയോ ഡൌൺലോഡർ ഇന്റർനെറ്റ് ഡിസ്കവർ, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. MacOS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള ഘട്ടങ്ങൾ ഇംഗുറിനെ ബുക്ക്‌മാർക്ക് ചെയ്യാൻ ഡി കമാൻഡ് ചെയ്യുക വീഡിയോ ഡൌൺലോഡർ സഫാരി, ക്രോം, ഫയർഫോക്സ് ബ്രൗസറുകളിലെ സൈറ്റ്. Android OS-ൽ ബുക്ക്‌മാർക്ക് ചെയ്യാനുള്ള വഴി 3 ബ്ലോട്ടുകളിൽ ടാപ്പുചെയ്യുക. ഇപ്പോൾ, വാൽവ് ഓൺ ചെയ്യുക, ബുക്ക്മാർക്ക് സംരക്ഷിക്കപ്പെടും. iPhones iOS-ൽ ബുക്ക്‌മാർക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ Safari ബ്രൗസർ തുറന്ന് ഇൻപുട്ട് URL-ൽ ക്ലിക്ക് ചെയ്യുക. "ഹോം സ്ക്രീനിലേക്ക് ചേർക്കുക" എന്നതിൽ ടാപ്പുചെയ്ത് ചേർക്കുക. ഇപ്പോൾ, നിങ്ങൾ എല്ലാം സജ്ജമാക്കി ബുക്ക്‌മാർക്ക് ചേർത്തു, നിങ്ങൾക്ക് വേഗത്തിൽ വെബ്‌സൈറ്റ് സന്ദർശിക്കാനാകും. Imgur വീഡിയോ ഡൗൺലോഡറിനെയും സേവനങ്ങളെയും കുറിച്ച് ഞങ്ങളുടെ വെബ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് നിങ്ങളുടെ വീഡിയോകൾ എളുപ്പത്തിൽ സംഭരിക്കാൻ സഹായിക്കും. ഇത് 4K ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, കൂടാതെ ഞങ്ങളുടെ 4K വീഡിയോ ഡൗൺലോഡർ മികച്ച സൗജന്യവും വേഗതയേറിയതും തടസ്സരഹിതവുമായ ഡൗൺലോഡ് ടൂളാണ്. MP4, 3GP, M4A മുതലായവ ഉൾപ്പെടെയുള്ള വീഡിയോ, ഓഡിയോ ഫോർമാറ്റുകളുടെ അസാധാരണമായ ചോയ്സ് ഉണ്ട്. നിങ്ങൾക്ക് ഇത് പര്യാപ്തമല്ലെങ്കിൽ, ഈ സൗജന്യത്തിലും ഒരു സ്വതന്ത്ര പരിവർത്തനമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ഏതെങ്കിലും വീഡിയോ പരിവർത്തനം ചെയ്യുന്നത് ഗുണമേന്മയുള്ളതും സൗജന്യവുമായ Imgur വീഡിയോ ഡൗൺലോഡറുകളിൽ ഒന്നാണ് സൗജന്യം. അതിനാൽ, മുഴുവൻ പ്രക്രിയയും വേഗത്തിലും എളുപ്പത്തിലും ആണ്, അതിനാൽ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്നത് ഉറപ്പാക്കുക, നിങ്ങൾ യാത്ര ചെയ്യാൻ തയ്യാറാണ്. Imgur വീഡിയോ ഡൗൺലോഡർ APP വെബ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ഇടപഴകലും സൃഷ്ടിക്കുന്നു. കൂടാതെ, ഞങ്ങളുടെ ഫാനറ്റിക് ഡൗൺലോഡ് ടൂളുകളുടെ സഹായത്തോടെ, നിങ്ങൾ മികച്ച നിലവാരമുള്ള ഉള്ളടക്കം റെക്കോർഡ് ചെയ്യും. സോഷ്യൽ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്‌ത് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പോസ്റ്റോ വീഡിയോയോ തുറക്കുക. എന്നിരുന്നാലും, ഉറവിടവും അതിനാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മീഡിയ സൃഷ്ടിച്ച രചയിതാവിനെയും സൂചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ഉള്ളടക്കത്തിന്റെ സഹായത്തോടെ, ശുപാർശകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് അസാധാരണമായ അവസരമുണ്ട്. ഞങ്ങളുടെ APP ഉപയോഗിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഒന്നിലധികം വീഡിയോ അല്ലെങ്കിൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യാം. ഇത് ചെയ്യുമ്പോൾ, വോട്ടെടുപ്പ് അല്ലെങ്കിൽ ക്വിസുകളുടെ ഫോർമാറ്റ് ഓർക്കുക Imgur വീഡിയോ ഡൗൺലോഡർ ആപ്പ് വെബ് ആണ്
ഹലോ സാർ, ഇത് ജോണിയാണ്, ദുബായിൽ നിന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഒരു നല്ല കഥ വായിച്ചു. ഉടനെ സാറിനെ വിളിച്ച് ഷെയർ ചെയ്യണമെന്ന് തോന്നി, അതാ വിളിച്ചത്. പറയൂ ജോണീ, എന്താണാ കഥ? രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഒരു പെൺകുട്ടി. അവളുടെ പല കാര്യങ്ങൾക്കും സഹായിക്കാൻ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരിക്കൽ അയാൾ അവളോടു പറഞ്ഞു, ഞാൻ നിന്നെ വിവാഹം ചെയ്ത്, എന്റെ ഭാര്യയാക്കാം, എന്നിട്ട് നമുക്ക് ഒരുമിച്ച് ജീവിക്കാം? പക്ഷേ അവൾ പറഞ്ഞു, ഈ ലോകമോ, നിങ്ങളെയോ ഒന്നു കാണുക പോലും ചെയ്യാതെ എങ്ങിനെയാണ്, നിങ്ങളെ വിവാഹം ചെയ്യാമെന്ന് ഞാൻ തീരുമാനിക്കുക?. എന്നെങ്കിലും എനിക്ക് കാഴ്ച കിട്ടിയെങ്കിൽ മാത്രമെ, ഞാൻ വിവാഹം ചെയ്യുകയുള്ളു. കുറെ നാളുകൾ കഴിഞ്ഞു, ഈ പെൺകുട്ടിക്കു വേണ്ടി ആരോ രണ്ടു കണ്ണുകൾ ദാനം ചെയ്തു. അങ്ങനെ അവളുടെ ഓപ്പറേഷൻ നടന്നു, അവൾക്ക് രണ്ടു കണ്ണിനും കാഴ്ച ലഭിച്ചു. അപ്പോളാ ചെറുപ്പക്കാരൻ അവളോട് ചോദിച്ചു, നിനക്ക് കാഴ്ച കിട്ടിയല്ലോ, ഇനി നമുക്ക് വിവാഹം ചെയ്യാമല്ലോ? അയാളെ അടിമുടി ഒന്ന് നോക്കിയിട്ട് ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു, നീ ഒരു അന്ധനാണല്ലോ, അതുകൊണ്ട് എനിക്ക് നിന്നെ വിവാഹം ചെയ്യാൻ സാധിക്കില്ല. ശരി എന്റെ കണ്ണുകൾ മാത്രം നീ എന്നും കാത്തു സൂക്ഷിച്ചാൽ മതി - എന്നു പറഞ്ഞ് ആ ചെറുപ്പക്കാരൻ യാത്രയായി. ഇതാണ് കഥ. എന്റെ സാറേ ഈ ചെറുപ്പക്കാരന്റെ പോലെയാണ് എന്റെ ജീവിതവും. പത്താം ക്ളാസ്സു വരെ എന്റെ ഒപ്പം പഠിച്ചിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എൻജിനീയറാകണം എന്നതായിരുന്നു അവളുടെ സ്വപ്നം. പക്ഷേ വീട്ടുകാർക്ക് അവളെ പഠിപ്പിക്കാൻ നിവൃത്തി ഉണ്ടായിരുന്നില്ല. നിന്നെ ഞാൻ പഠിപ്പിച്ച് എൻജിനീയറാക്കാം എന്ന് ഞാനവൾക്ക് വാക്ക് കൊടുത്തു. പത്ത് കഴിഞ്ഞ് അവൾ പ്ളസ്ടുവിന് ചേർന്നു. ഞാൻ ഐ.ടി.ഐ യിലും ചേർന്നു. കാർപ്പെന്ററായിരുന്നു ട്രേഡ്. പഠിക്കുന്ന കാലത്തും എനിക്ക് എന്നും പാർട്ട് ടൈം ജോലിയും, നല്ല കൂലിയും കിട്ടുമായിരുന്നു. അതുകൊണ്ട് അവളുടെ പഠിത്തത്തിനും, എൻട്രൻസ് ട്യൂഷനും, പുസ്തകം വാങ്ങാനും ഒന്നും ബുദ്ധിമുട്ടുണ്ടായില്ല. ഐ.ടി.ഐ കഴിഞ്ഞ ഉടനെ എനിക്ക് സ്ഥിരം ജോലി കിട്ടി. അവൾ പ്ളസ്ടു കഴിഞ്ഞ് എൻട്രൻസ് എഴുതി നല്ല റാങ്ക് നേടി. ഗവ എൻജിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി. അപ്പോഴേക്കും നാലു മാസത്തെ ശമ്പളം എനിക്ക് മിച്ചം പിടിക്കാൻ കഴിഞ്ഞു. ബാക്കി അവളുടെ വീട്ടിൽ നിന്നും ഒക്കെയായി, അവൾ ബി.ടെക്കിന് ചേർന്നു. അതിനിടെ ദുബായിൽ ഉള്ള ഒരു കമ്പിനി എനിക്ക് പണവും വിസയും ടിക്കറ്റും ഇങ്ങോട്ട് തന്ന് ജോലി നൽകി. പിന്നീടൊരിക്കലും അവളുടെ പഠനത്തിന് പണത്തിന്റെ ഞെരുക്കം ഉണ്ടായിട്ടില്ല. അഞ്ചു വർഷം മുമ്പ് അവൾ ബി.ടെക് പാസ്സായി. ക്യാംപസ്സ് സെലക്ഷൻ വഴി അവൾക്ക് നല്ല ശമ്പളമുള്ള ജോലിയും ലഭിച്ചു. ഇത്രയും ആയപ്പോൾ, എനിക്ക് വിദ്യാഭ്യാസം കുറവായതിനാൽ, അവൾക്ക് എന്നെ വിവാഹം ചെയ്യാൻ നിവൃത്തിയില്ലാത്ത അവസ്ഥയായി. ഒരു സഹോദരി ആയി മാത്രമെ എന്നെ കാണാവൂ എന്നാണ് അവൾ പറഞ്ഞത്. ഞാനവൾക്ക് വേണ്ടി ചിലവഴിച്ചിരിക്കുന്ന പണം അവൾ തന്ന് വീട്ടിക്കൊള്ളാം എന്നും പറഞ്ഞു. അവളെ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഞാൻ പല വിധത്തിലും ആലോചിച്ചു. എനിക്കും അത് അസ്വസ്ഥതകളാണ് ഉളവാക്കിയത്. അതുകൊണ്ട് അവൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ച്, അവളുടെ വിവാഹം വരെ ഒരു സഹോദരനെപ്പോലെ അവളെ സഹായിച്ചു. അതുകഴിഞ്ഞ് അവളുമായിട്ടുള്ള എല്ലാ സമ്പർക്കവും ഞാൻ നിർത്തി. എന്റെ മാതാപിതാക്കൾക്കും വലിയ മനോ വിഷമമായി, പിന്നെ അവർ എനിക്ക് വേറേ കല്യാണം അന്വേഷിക്കാൻ തുടങ്ങി. ഞാനും സഹകരിച്ചു. ഇപ്പോൾ മൂന്ന് വർഷമായി, ഒരാലോചനയും ശരിയാകുന്നില്ല. പെൺകുട്ടികൾക്കെല്ലാം വലിയ പഠിപ്പും ബിരുദവും ആണ്. ഐ. ടി. ഐക്കാരനെ കെട്ടാൻ നാട്ടിൽ ഒരിടത്തും പെണ്ണില്ലാത്ത സ്ഥിതിയാണല്ലോ സാറെ. എന്നെപ്പോലെ പെണ്ണു കിട്ടാതെ വിഷമിക്കുന്ന കുറെ മലയാളി ചെറുപ്പക്കാരെ എനിക്കറിയാം. ചെറുപ്പത്തിലേ തൊഴിൽ ചെയ്ത് ഉപജീവനം കണ്ടെത്തി, പെങ്ങന്മാരെ പഠിക്കാൻ , സഹായിച്ച്, അവർക്ക് വല്യ ബിരുദങ്ങൾ ഉണ്ടാക്കി കൊടുത്തിട്ട്, ഇവർക്ക് വിദ്യാഭ്യാസം കുറവായതിനാൽ ഇപ്പോൾ പെണ്ണു കിട്ടുന്നില്ല. പഠിപ്പിച്ച് യോഗ്യരാക്കിയ പെങ്ങന്മാരോ? അവരുടെ വിവാഹവും ഓരോരോ കാരണത്താൽ നീണ്ടു പോകുന്നു. ആങ്ങളയുടെ വിദ്യാഭ്യാസം കുറവാണെന്ന കാരണത്താൽ ചെറുക്കനു ബോധിക്കാതെ വന്ന സംഭവം പോലും ഉണ്ട്. മുമ്പൊരിക്കൽ സാറെന്നോട് പറഞ്ഞിട്ടുണ്ട്, പെണ്ണിനെയോ, ചെറുക്കനെയോ സൃഷ്ടിക്കാനുള്ള മന്ത്രശക്തിയൊന്നും സാറിനില്ലെന്ന്. എന്നാലും ഇതൊക്കെ പറഞ്ഞാൽ കേൾക്കാനെങ്കിലും മനസ്സു കാണിക്കുന്നുണ്ടല്ലോ, അത് തന്നെ എന്തു വലിയ ആശ്വാസമാണെന്നോ. എന്നാലും സാറേ ഒന്നു ചോദിച്ചോട്ടെ? ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ചുമതലയുള്ള ആരെങ്കിലും അധികാരികൾ നാട്ടിലുണ്ടാവേണ്ടതല്ലേ? അങ്ങനെയുള്ളവരുടെ ശ്രദ്ധയിൽ ഇതു കൊണ്ടു വരാൻ എന്താണ് ചെയ്യേണ്ടത്? അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? അവർക്കും മാന്ത്രിക ശക്തിയൊന്നും കാണില്ലല്ലോ. . . . . . . ജോണിയുടെ കഥയോട് സാമ്യമുള്ള ഇതിവൃത്തങ്ങളുമായി ഏതാനും സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. സാധാരണ മനുഷ്യരുടെ അസാധാരണ അനുഭവങ്ങൾ ആണല്ലോ നല്ല കഥകൾക്ക് പ്രചോദനം ആകുന്നത്. നമ്മുടെ മുത്തശ്ശിക്കഥകൾ എല്ലാം അവസാനിക്കുന്നത് "പിന്നെ അവരു രണ്ടുപേരും കൂടി കല്യാണം കഴിച്ച് ദീർഘകാലം സുഖമായി ജീവിച്ചു'' എന്നു പറഞ്ഞാണ്. പക്ഷേ, ഇങ്ങനെ ദീർഘകാലം സസുഖം ജീവിച്ച എത്രപേരെ ജോണിക്കറിയാം എന്നൊന്ന് എണ്ണി നോക്കിക്കേ. Happily everafter is only a dream. Life is a continous never ending strugle. അതുകൊണ്ട്, ആഗ്രഹിച്ച ആളെ കല്യാണം കഴിക്കാത്തതിനെ കുറിച്ചോർത്ത് നിരാശപ്പെടേണ്ട. പക്ഷേ, പഠിപ്പു കുറവുള്ള പുരുഷന്മാർക്ക് വിവാഹം ചെയ്ത് സ്വന്തം കുടുംബം സൃഷ്ടിക്കാൻ വധുവിനെ ലഭിക്കാതെ വരുന്നതും, പഠിച്ച് കൂടിപ്പോയതുകൊണ്ട് സ്ത്രീകൾക്ക് വരനെ ലഭിക്കാതെ വരുന്നതും ഒരു സാമൂഹ്യ പ്രശ്നം തന്നെയാണ്. ട്രാൻസ്പോർട്ട് ബസ് കണ്ടക്ടറായ മകന് ഒരു വധുവിനെ കിട്ടുമോ എന്നു ചോദിച്ച് കഴിഞ്ഞ ദിവസം ഒരപ്പച്ചൻ എന്നെ കാണാൻ വന്നിരുന്നു. സ്ത്രീധനം അങ്ങോട്ടു കൊടുക്കാം എന്നായിരുന്നു ആ അപ്പച്ചന്റെ നിലപാട്. പെൺകുഞ്ഞുങ്ങളെ അവഗണിക്കുന്നതിനെതിരെ ഭാരതമാകെ നടത്തിയ തുടർച്ചയായ ബോധവത്കരണത്തിന്റെ ഫലമായി പതിറ്റാണ്ടുകൾ കൊണ്ടാണ്, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം ലഭിച്ചത്. കേരളത്തിൽ അതിന് കൂടുതൽ പ്രചാരം ലഭിക്കുകയും ചെയ്തു. അത് പക്ഷേ ആൺകുട്ടികളുടെ വിദ്യാഭ്യാസം അവഗണിച്ചു കൊണ്ടാണോ സംഭവിച്ചത്? അല്ലാ എന്നാണ് ഞാൻ കരുതുന്നത്. ആൺകുട്ടികൾ എത്രയും പെട്ടെന്ന് ഉപജീവനത്തിന് പ്രാപ്തരാകണം എന്നതായിരുന്നിരിക്കണം ലക്ഷ്യമിട്ടത്. ഏതായിരുന്നാലും മറിച്ചൊരു ബോധവത്കരണം അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണമെങ്കിൽ ഒന്നുകിൽ ജനങ്ങൾ മുറവിളി കൂട്ടണം, അല്ലെങ്കിൽ അടുത്ത ജനസംഘ്യാ കണക്കെടുപ്പിൽ ഇതെക്കുറിച്ച് അപകട മുന്നറിയിപ്പ് ലഭിക്കണം. അത് സംഭവിക്കാനിടയില്ല. കാരണം സ്ത്രീ - പുരുഷ അനുപാതത്തിലെ കുത്തനെയുള്ള മാറ്റങ്ങളാണ് ജനസംഘ്യ കണക്കെടുപ്പിൽ അപകടത്തിന്റെ ഇൻഡിക്കേറ്റർ. ഇവിടെ പ്രശ്നം, സ്ത്രീ പുരുഷന്മാരുടെ വിദ്യാഭ്യാസ നിലവാരത്തിലെ അന്തരമാണ്. അപ്പോൾ ഇത് സാംസ്കാരിക വിഷയമായി പരിഗണിക്കേണ്ടി വരും. വിവാഹത്തിനു പരിഗണിക്കുന്ന ഘടകങ്ങളിൽ വിദ്യാഭ്യാസത്തിന്റെ അന്തരം ഒരു മുഖ്യ വിഷയമാക്കാതെ, കാര്യപ്രാപ്തിക്ക് പ്രാധാന്യം കൊടുക്കുക എന്നതാണ് ഒരു പരിഹാരം. പക്ഷേ കാര്യപ്രാപ്തി അളന്ന് തിട്ടപ്പെടുത്താൻ ആരും സമ്മതിച്ചു കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സാംസ്കാരിക നായകർക്ക് ഇക്കാര്യത്തിൽ കാര്യമായ പങ്ക് വഹിക്കാനായേക്കും എന്നു പ്രതീക്ഷിക്കാം. സമുദായ നേതാക്കൾക്ക്, അവരവരുടെ സമുദായത്തിലെ അവസ്ഥ കൂടുതൽ വ്യക്തമായി കണ്ടു പിടിക്കാൻ കുറെക്കൂടി എളുപ്പമായിരിക്കും. പല ഇടവക വികാരിമാരും, പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർ, ഇതേക്കുറിച്ച് ഉത്കണ്ഠയോടെ ചിന്തിക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിരവധി വൈദികരോട് ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുമുണ്ട്. വിവാഹത്തിന് തടസ്സം അനുഭവിക്കുന്നവർക്ക് വേണ്ടി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഹൃസ്വകാല പരിശീലനങ്ങൾ ഏർപ്പെടുത്തുക. അതിൽ സമയവും സന്നദ്ധതയുമുള്ളവർക്ക് പ്രായമായവരെ സഹായിക്കാനുതകുന്ന സേവനങ്ങളിലേർപ്പെടാൻ അവസരമൊരുക്കുക, അതിനായി പകൽ വീടുകൾ തുടങ്ങുക എന്നതായിരുന്നു എനിക്കു തോന്നിയ മറ്റൊരാശയം. വ്യക്തിപരമായി പറഞ്ഞാൽ ബെത് ലെഹമിൽ നിന്നും റിട്ടയർ ചെയ്യുമ്പോൾ ഇതിനായി പ്രവർത്തിക്കണം എന്നതാണ് എന്റെ അടുത്ത ലക്ഷ്യം തന്നെ. അതുകൊണ്ട് ജോണീ, എന്നെ വിളിച്ചു സംസാരിച്ചത് വെറുതെയാവില്ല. എന്തെങ്കിലും പ്രതി പ്രവർത്തനം ഉണ്ടാകും. മറ്റുള്ളവർക്ക് നന്മ വരുന്നതിൽ സന്തോഷിക്കുന്ന ആളല്ലേ ജോണി, ആർക്കെങ്കിലും ഈ ഫോൺവിളി കൊണ്ടും ഉപകാരം ഉണ്ടാകും എന്ന് വിശ്വസിച്ചോളൂ.. Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി ഭോപ്പാൽ: "ഞാൻ പോരാടുന്നത് നരേന്ദ്രമോദിയോടും, ആർഎസ്എസിനോടുമാണ്. പോരാടുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തിൽ അവരോട് വെറുപ്പില്ല. ഭയമാണ് വെറുപ്പിലേക്ക് നയിക്കുന്നത്, പക്ഷേ എനിക്ക് ഭയമില്ല, അതിനാൽ ഞാൻ എന്റെ ഹൃദയത്തിൽ ... പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനം: ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന സന്ദർശനം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ്. കർണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ വിവിധ ... തരൂർ വീഴുമോ, ഖാർഗെ വാഴുമോ? കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുളള വോട്ടിംഗ് ഇന്ന്. വിവിധ സംസ്ഥാനങ്ങളിലായി 9000 ത്തിലധികം സംസ്ഥാന പ്രതിനിധികൾ ഉൾപ്പെടെ വോട്ട് രേഖപ്പെടുത്തും. രാഹുൽ ഗാന്ധി കർണാടകയിലെ ബെല്ലാരിയിലാണ് ... ‘പരാജയപ്പെട്ട മിസൈൽ‘: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കർണാടക മുഖ്യമന്ത്രി ബംഗലൂരു: വയനാട് എം പി രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട മിസൈൽ എന്ന് പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഒരിക്കല്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കാനാണ് ... കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പ്; ജി 23 നേതാക്കളുടെ അപ്രതീക്ഷിത യോഗം; നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കുളള തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി അവസാനിക്കാനിരിക്കെ അപ്രതീക്ഷിത നീക്കങ്ങൾ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ... കരിമ്പൂച്ചകളുടെ കക്കൂസ് തേടൽ; പിന്നാലെ രാഹുൽ ​ഗാന്ധിയുടെ മാസ് എൻട്രിയും; ട്രോളുകളിൽ നിറഞ്ഞ് ഭാരത് ജോഡോ യാത്ര ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ കക്കൂസ് തേടിയെത്തിയ കരിമ്പൂച്ചകളും പിന്നാലെ എത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. ആലപ്പുഴയിൽ നടന്ന പാദയാത്രയ്ക്കിടെയാണ് സംഭവം. ... കോലുമായി രാഹുൽ ​ഗാന്ധി; പെരുവനത്തിന്റെ ചെണ്ടയിൽ താളമിട്ടു; കൊട്ടിയാഘോഷങ്ങളുമായി ഭാരത് ജോഡോ യാത്ര- Rahul gandhi, bharat jodo yatra, Chenda അരൂർ: ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ആർത്തുലസിച്ച് രാഹുൽ ​ഗാന്ധി. തുറവൂർ ക്ഷേത്രത്തിന് മുന്നിൽ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നൂറ് വാദ്യകലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളത്തിൽ രാഹുൽ ​ഗാന്ധി ... പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ; ഇങ്ങനെ തുഴഞ്ഞ് എന്ന് കരയ്ക്ക് അടുക്കുമെന്ന് സോഷ്യൽമീഡിയ ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ ആലപ്പുഴ പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ. നെഹ്‌റു ട്രോഫി തുഴച്ചിലുകാർക്കൊപ്പം സമയം ചിലവിട്ട ശേഷമായിരുന്നു രാഹുൽ പ്രദർശന വളളം കളിയിൽ ... ഭാരത് ജോഡോ യാത്ര പഴംപൊരിയും പലഹാരങ്ങളും രുചിക്കാനോ?; ആരോപണങ്ങൾക്ക് മറുപടിയായി നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ; സംവാദകനായി കെ സുധാകരനും ആലപ്പുഴ: ഭാരത് ജോഡോ യാത്രയിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ. യാത്രയുടെ ഭാഗമായി കെപിസിസി ഇൻഡസ്ട്രീസ് സെൽ സംഘടിപ്പിച്ചിരിക്കുന്ന 'ചായയും ... തമിഴ്‌നാട്ടിലെ അനഭിമതനായ ക്രൈസ്തവ പുരോഹിതനുമായി മണിക്കൂറുകളോളം സമയം ചെലവഴിച്ചു; കേരളത്തിൽ ലൗ ജിഹാദ് ചൂണ്ടിക്കാട്ടിയ ക്രൈസ്തവ പുരോഹിതരെ തിരിഞ്ഞുനോക്കിയില്ല; രാഹുലിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി കേരള ഘടകം തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഹിന്ദുവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദനായകനായ ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമൊക്കെ ഉയർത്തിക്കാട്ടിയ ... രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നു; ഗോവയിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെ 8 കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ പനജി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കേൽ ... രാഹുൽ ഭാരത് ജോഡോ യാത്രയിൽ; അസമിൽ കോൺഗ്രസിന്റെ ഒരു സംസ്ഥാന നേതാവ് കൂടി പാർട്ടി വിട്ടു; ആദ്യം സംസ്ഥാനത്ത് ഐക്യമുണ്ടാക്കണം പിന്നെ മതി ഭാരത് ജോഡോയെന്നും കാമറുൾ ഇസ്ലാം ചൗധരി ദിസ്പൂർ: ഭാരത് ജോഡോ യാത്രയുമായി സഞ്ചരിക്കുന്ന രാഹുലിനും കോൺഗ്രസിനും തിരിച്ചടിയായി പാർട്ടി നേതാക്കളുടെ രാജി തുടർക്കഥയാകുന്നു. പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി അസമിൽ പാർട്ടി സംസ്ഥാന ... ‘യേശുവാണ് യഥാർത്ഥ ദൈവം‘: ഹിന്ദുവിരുദ്ധ പുരോഹിതൻ പൊന്നയ്യയോടൊപ്പം രാഹുൽ; കോൺഗ്രസ് നയിക്കുന്നത് വീണ്ടും ഇന്ത്യയെ വിഭജിക്കാനുള്ള യാത്രയെന്ന് ബിജെപി (വീഡിയോ) ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കടുത്ത ഹിന്ദുവിരുദ്ധ പരാമർശവുമായി ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യ. യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധിയോടൊപ്പം ഇരിക്കുന്ന പൊന്നയ്യ, ശക്തിയെപ്പോലെയല്ല, ... രാഹുലിനെ നിർബന്ധിക്കും; വിദേശത്ത് നിന്ന് തിരിച്ചെത്താനുളള കാത്തിരിപ്പിൽ കോൺഗ്രസ് നേതാക്കൾ; കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസത്തെ പദയാത്രയ്ക്കും ഒരുക്കങ്ങൾ ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയെ നിർബന്ധിക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാക്കൾ. രാഹുൽ വിദേശത്ത് നിന്ന് മടങ്ങി വന്നാൽ ഇക്കാര്യത്തിൽ സമ്മർദ്ദം ശക്തമാക്കാനാണ് തീരുമാനം. ... ചുമതല ഏറ്റെടുക്കണെ എന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കും, അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രഥമ പരിഗണന രാഹുലിന് തന്നെ: സൽമാൻ ഖുർഷിദ് ന്യൂഡൽഹി; രാഹുൽ ഗാന്ധിയുടെ പേരാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിക്കുന്നതെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ രാഹുലിനാണെന്നും സൽമാൻ ഖുർഷിദ് ... രാഹുൽ പാർട്ടി അദ്ധ്യക്ഷനായില്ലെങ്കിൽ കോൺഗ്രസുകാർ നിരാശരാകുമെന്ന് അശോക് ഗെഹ് ലോട്ട്; ഡൽഹിയിൽ രാഹുൽ നടത്തിയ പ്രതിഷേധം മോദി സർക്കാരിനെ ഉലച്ചുവെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ജയ്പൂർ: കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് ആവർത്തിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. രാഹുൽ അധ്യക്ഷനായില്ലെങ്കിൽ കോൺഗ്രസുകാർ നിരാശരാകുമെന്നും അവർ വീട്ടിൽ തന്നെ ... രാഹുൽ അറസ്റ്റിൽ ഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധത്തിൽ അരങ്ങേഥിയത് നാടകീയ രംഗങ്ങൾ. വിജയ് ... ‘രാഹുൽ രാഷ്ട്രീയ ഉൽപ്പാദനക്ഷമമല്ല, പാർലമെന്ററി ചരിത്രത്തിൽ എത്ര സ്വകാര്യ ബില്ലുകൾ മുൻ അമേഠി എംപി ലോക്‌സഭയിൽ ഉന്നയിച്ചിട്ടുണ്ട്’, രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി ഡൽഹി: രാഷ്ട്രീയമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൽപ്പാദനക്ഷമമല്ലെന്നും, പാർലമെന്റിന്റെ ഉൽപ്പാദനക്ഷമത കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് ... രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്ത ആഴ്ച , രാഹുൽ ഗാന്ധി വിദേശത്തും :കോൺഗ്രസിൽ വീണ്ടും മുറുമുറുപ്പ് ന്യൂഡൽഹി: രാഹുൽ ഗാന്ധി വിദേശ പര്യടനത്തിനായി രാജ്യം വിട്ടതായി പാർട്ടി വൃത്തങ്ങൾ . ജൂലൈ 17 ഞായറാഴ്ചയോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന. യാത്ര വ്യക്തിപരമാണോ , ... എസ്എഫ്‌ഐ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. പകരം ഏഴംഗ അഡ്‌ഹോക് കമ്മറ്റിക്കാണ് ചുമതല. അതേസമയം ... Page 1 of 56 1 2 … 56 Next Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ വൈകാരികതകളെ തുറന്നാവിഷ്‌കരിച്ച് കന്നഡ സാഹിത്യകാരന്‍ വസുധേന്ദ്ര രചിച്ച കഥകളുടെ സമാഹാരമാണ് മോഹനസ്വാമി. രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തിന്റെ തുറന്നെഴുത്താണ് ഈ കൃതി. ‘മോഹനസ്വാമി’, ‘കടുങ്കെട്ട്’, ‘കാഷിവീര’, ‘അനഘ’, ‘ഉയരങ്ങളില്‍’, ‘മൂട്ട’, ‘കിളിമഞ്ചാരോ’ തുടങ്ങിയ പത്തുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മോഹനസ്വാമി ആഷ് അഷിതയാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മോഹനസ്വാമി എന്ന ആത്മസ്പര്‍ശിയായ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് കന്നഡ സാഹിത്യത്തിലെ അതിശക്ത സാന്നിധ്യമായ വസുധേന്ദ്ര സ്വവര്‍ഗ്ഗ പ്രണയത്തെയും ലൈംഗികതയെയും കുറിച്ചുള്ള വ്യവസ്ഥാപിത കല്പനകളെ തിരുത്തുകയാണ് ഈ കഥകളിലൂടെ. മോഹനസ്വാമി എന്ന കഥയില്‍ നിന്ന്… സാധാരണ ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ മോഹനസ്വാമി കാര്‍ത്തിക്കിനെ ഇറുകെ ചുറ്റിപ്പിടിക്കും. ഇടതുകൈ അരക്കെട്ടിനെ ചുറ്റും. വലതുകൈ തുടയിലും. കാര്‍ത്തിക്കിന്റെ അതിവേഗം ഒരിക്കലും മോഹനസ്വാമിയെ ബാധിച്ചിരുന്നില്ല. തല അയാളുടെ പുറത്തേക്ക് ചായ്ച്ചുവെച്ച് കണ്ണുകളടച്ച് അയാള്‍ ആ നിമിഷങ്ങളെ സ്വന്തമാക്കുമായിരുന്നു. സിഗ്‌നലുകളില്‍ വണ്ടി നിര്‍ത്തുമ്പോള്‍ കാര്‍ത്തിക് അയാളുടെ കൈയ്ക്കുള്ളില്‍ വിരല്‍ കോര്‍ക്കും. ആ സ്പര്‍ശനം എല്ലായ്‌പ്പോഴും മോഹനസ്വാമിയെ കോരിത്തരിപ്പിച്ചിരുന്നു. ഇന്ന് മോഹനസ്വാമി അയാളെ തൊടില്ലെന്ന് ആദ്യമേ തീരുമാനിച്ചുറപ്പിച്ചിരുന്നു. മറ്റൊരാള്‍ക്കുവേണ്ടി തന്നെ കളയാന്‍ ഒരുങ്ങുന്ന ഒരുത്തനെ ജീവിതത്തില്‍ എന്തിനാണ് വെറുതേ അള്ളിപ്പിടിച്ചിരിക്കുന്നത്? ഇരിപ്പുറപ്പിക്കാനെന്ന മട്ടില്‍ കാര്‍ത്തിക് അയാളുടെ തുടയില്‍ തൊട്ടെങ്കിലും മോഹനസ്വാമി പുറകിലെ കമ്പിയില്‍ പിടിച്ചു പിന്നിലേക്ക് നീങ്ങിയിരുന്നു. സിഗ്‌നലില്‍ എത്തിയപ്പോള്‍ കാര്‍ത്തിക് അയാളുടെ കയ്യില്‍ പിടിച്ചു. പൊള്ളലേറ്റ മട്ടില്‍ അയാള്‍ കൈ വലിച്ചെടുത്തു. മെസ്സില്‍ നല്ല തിരക്കായിരുന്നു. കുറെ നേരം കാത്തുനിന്നിട്ടാണ് ഒരു ഒഴിഞ്ഞമേശ തരപ്പെട്ടത്. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എരിവുള്ള സാമ്പാര്‍ മൂക്കില്‍ കയറി കാര്‍ത്തിക് ചുമച്ചു. ശ്വാസം കിട്ടാതെ അയാള്‍ കഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാന്‍ മോഹനസ്വാമിക്കായില്ല. അയാള്‍ വെപ്രാളപ്പെട്ട് അപ്പുറത്തെ മേശയില്‍നിന്നും വെള്ളക്കുപ്പിയുമായി ഓടി വന്നു. ‘ശരിയായോ? ഇപ്പോള്‍ ആശ്വാസം തോന്നുന്നുണ്ടോ?’ അയാള്‍ പിണക്കം മറന്നുപോയി. കാര്‍ത്തിക് ഒന്നും പറഞ്ഞില്ല. അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു നിന്നു. അതിന്റെ തിളക്കം കണ്ണുകളിലേക്കും പരന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും പത്തു മണി കഴിഞ്ഞിരുന്നു. ചെന്ന പാടെ കാര്‍ത്തിക് കിടക്കയിലേക്കു മറിഞ്ഞു. ചെറുതായി കൂര്‍ക്കം വലിച്ചു തുടങ്ങി. പക്ഷേ, മോഹനസ്വാമിയുടെ മനസ്സില്‍ ചിന്തകള്‍ ചിലന്തിവല കെട്ടുകയായിരുനു. കാര്‍ത്തിക്കിനോടു മോശമായി പെരുമാറരുതായിരുന്നു. പാവം. വീട്ടുകാര്‍ നിര്‍ബന്ധിച്ചാല്‍ അവനെങ്ങനെ കല്യാണം വേണ്ടെന്നു പറയാനാവും? എന്റെ കാര്‍ത്തി… ഒരായിരം സുന്ദരിപ്പെണ്ണുങ്ങള്‍ക്ക് അനുയോജ്യനാണ്. അവനെ പിടിച്ചു വെക്കുന്നത് സ്വാര്‍ത്ഥതയല്ലേ? കാര്‍ത്തിക്കിന്റെ കൈകള്‍ ഏതു നിമിഷം വേണമെങ്കിലും തന്നെ തേടി വരും. അന്നേരം തട്ടിമാറ്റില്ലെന്നുറപ്പിച്ചുകൊണ്ട് മോഹനസ്വാമി നിഴല്‍ചിത്രംപോലെ കിടക്കുന്ന പ്രിയപ്പെട്ടവനെ നോക്കി കിടന്നു. എന്റെ സ്‌നേഹം സത്യമെങ്കില്‍ അവന്‍ ഒരു നിമിഷത്തിനുള്ളില്‍ ഉണരും, എന്നെ തിരഞ്ഞു വരും. മോഹനസ്വാമി ക്ഷമയോടെ കാത്തു കിടന്നു. പ്രാര്‍ഥനയോടെ ഒന്നു തൊട്ട് നൂറുവരെ എണ്ണാന്‍ തുടങ്ങി. അപ്പോഴേക്കും കാര്‍ത്തിക്കിന്റെ കൂര്‍ക്കംവലി ഉച്ചസ്ഥായിയിലായിരുന്നു. പലവട്ടം തോറ്റ ആളെന്ന നിലയ്ക്ക് ജയിക്കണമെന്ന വാശികൊണ്ട് കാര്യമൊന്നുമില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. അയാള്‍ മെല്ലെ കാര്‍ത്തിക്കിന്റെ അരികിലേക്ക് നീങ്ങിക്കിടന്നു. കെട്ടിപ്പിടിച്ചുകൊണ്ട്, അയാള്‍ മൂക്ക് കാര്‍ത്തിക്കിന്റെ ചെവിയില്‍ മെല്ലെ ഉരസാന്‍ തുടങ്ങി. കാര്‍ത്തിക് ഞെട്ടി ഉണര്‍ന്നു. അസംഖ്യം പ്രാവശ്യം ഒന്നായി ചേര്‍ന്ന രണ്ടു ശരീരങ്ങള്‍ക്കും ഓരോ കുഞ്ഞു സ്പര്‍ശനവും പരിചിതമായിരുന്നു. മൃദുവായി ഉമ്മ വെച്ചു കൊണ്ട് മോഹനസ്വാമി പൊക്കിളില്‍ ഊതുമ്പോള്‍ അടിവയറില്‍നിന്ന് ചിത്രശലഭങ്ങള്‍ പറക്കുന്നതുപോലെ കാര്‍ത്തിക്കിനു തോന്നുമായിരുന്നു. തുടയിലെ മറുകില്‍ കാര്‍ത്തിക് നാക്കുരസുന്ന നിമിഷങ്ങളില്‍ സഹിക്കാനാവാതെ മോഹനസ്വാമി ഞരങ്ങും. ഇണചേര്‍ന്നതിനു ശേഷമുള്ള നിമിഷങ്ങളില്‍ മതിവരാതെ പ്രിയപ്പെട്ടവന്റെ കാതില്‍ കൊഞ്ചലോടെ മന്ത്രിക്കുമായിരുന്നു മോഹനസ്വാമി. ആനന്ദത്തിനിടയില്‍ കുറ്റബോധം ഒരിക്കലും അവരെ അലട്ടിയിരുന്നില്ല. സര്‍പ്പങ്ങളെ പോലെ പരസ്പരം പുണരുന്ന രണ്ടു ശരീരങ്ങള്‍. എല്ലാ വേദനകളും ഉന്മാദം നിറഞ്ഞ സന്തോഷത്തിലേക്ക് വഴിമാറുന്ന ആ നിമിഷം തൊട്ടരികില്‍ എത്തിനില്‍ക്കുന്നു. മോഹനസ്വാമി പ്രിയപ്പെട്ടവന്റെ മിന്നാമിനുങ്ങുപോലെ തിളങ്ങുന്ന കണ്ണുകളിലേക്ക് ആര്‍ത്തിയോടെ നോക്കി. അതേ നിമിഷത്തിലാണ് കാര്‍ത്തിക്കിന്റെ ഫോണ്‍ ശബ്ദിച്ചത്. മോഹനസ്വാമി ചാടിയെണീറ്റു നോക്കി. ‘രശ്മി മൈ ലവ്’….
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കീവ്: റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പയുടെ സഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമൻ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് സെലൻസ്‌കി മാർപാപ്പയുമായി ഫോൺ സംഭാഷണം നടത്തി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം തവണ മാർപാപ്പ രംഗത്തുവന്നിരുന്നു. റഷ്യൻ ഓർത്തഡോക്‌സ് പാട്രിയാർക്ക് കിറിലും മാർപാപ്പ ചർച്ചകൾ നടത്തിയിരുന്നു. ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം നാലാഴ്ച പിന്നിട്ടപ്പോഴും തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല. റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ൻ വ്യക്തമാക്കുന്നത്. അതേസമയം, യുക്രെയ്നിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു. നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാൻസക്, ഡൊനെറ്റസ്‌ക് എന്നിവടങ്ങളിൽ നിന്ന് യുക്രെയ്ൻ കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തിക്കൊണ്ടു പോയതായി യുഎസ് എംബസി ട്വിറ്ററിൽ കുറിച്ചു. Tags: Pope FrancisVolodymyr ZelenskyUkraine WarUkraine President ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post സുകുമാരക്കുറുപ്പിനെ സന്യാസി സമൂഹം തിരിച്ചറിഞ്ഞു!!: ഹരിദ്വാറിലെത്തിയ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക വിവരങ്ങൾ Next Post മൂന്നാറിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; സംഘത്തിൽ മുൻ മന്ത്രിയുടെ മകളും More News from this section ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; നാല് പേരെ തൂക്കിക്കൊന്ന് ഇറാൻ മൂന്ന് ദിവസം രാജ്യം സ്തംഭിപ്പിക്കും; നിലപാട് മയപ്പെടുത്താതെ ഇറാൻ ജനത; മതകാര്യപോലീസിനെ പിൻവലിക്കുമെന്ന് പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള വെറും വാഗ്ദാനം മാത്രമെന്ന് ആരോപണം മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി അഫ്ഗാനിസ്ഥാനിൽ പാക് നയതന്ത്രജ്ഞൻ ആക്രമിക്കപ്പെട്ട സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്; എ ടീമും ബി ടീമും തമ്മിലുള്ള പ്രശ്‌നമെന്ന് സമൂഹമാദ്ധ്യമങ്ങൾ പോളണ്ടിന് മടങ്ങാം; തകർപ്പൻ ജയവുമായി ഫ്രാൻസ് ക്വാർട്ടറിൽ- France defeats Poland ഇങ്ങോട്ട് ആക്രമിച്ചാൽ ശത്രുവിനെ തിരിച്ച് ആക്രമിക്കാനും സജ്ജമെന്ന് പുതിയ പാക് സൈനിക മേധാവി; ജമ്മു കശ്മീരിനെക്കുറിച്ച് ഇന്ത്യൻ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നുവെന്നും ജന. അസീം മുനീർ Load More Latest News സുഹൃത്തായ 14 കാരിയോട് പ്രണയാഭ്യാർത്ഥന നടത്തി, നിരസിച്ചതോടെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു:18 കാരൻ പിടിയിൽ സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്,പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു ‘സൈന്യം എന്നാൽ എനിക്ക് അഭിമാനമാണ്’; ലേ ലഡാക്കിലെ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നു..; ജനം ടിവിയോട് അനുഭവം തുറന്നു പറഞ്ഞത് എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്- Abdul Basith, Indian Army നിരോധിത ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ചുവരെഴുത്ത്; ഇരുട്ടിന്റെ മറവിൽ തീവ്രവാദത്തിന് പിന്തുണ നൽകിയവർക്കെതിരെ വ്യാപക അന്വേഷണം നടി ഹൻസികയ്‌ക്ക് മാംഗല്യം; ചിത്രങ്ങൾ കാണാം ഇത് ഒരു അവസരമല്ലേ..; ‘ഇത്തവണയെങ്കിലും വ്യത്യസ്തമായി വോട്ട് ചെയ്തൂടെ’ എന്ന് ഗുജറാത്തിലെ വോട്ടർമാരോട് അരവിന്ദ് കേജ്‍രിവാൾ ജോലി മില്ലിൽ, എസ്‌ഐയാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാക്കി വേഷത്തിൽ വാഹനപരിശോധന നടത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
വഹാബിസം എന്ന പദത്തോട് ചേര്‍ത്താണ് നാം പൊതുവെ ഇസ്‌ലാമിക പരിഷ്‌കരണത്തെക്കുറിച്ച് സംസാരിക്കാറ്. മാത്രമല്ല യൂറോപ്യന്‍ ജ്ഞാനോദയം, ലിബറലിസം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ വെസ്‌റ്റേണ്‍ മൂല്യങ്ങളെയെല്ലാം നിരാകരിക്കുന്ന ആശയമാണത് എന്നൊരു വാദവും നിലവിലുണ്ട്. എന്നാല്‍ ഞാന്‍ കരുതുന്നത് പരിഷ്‌കരണം, ഇസ്‌ലാഹ്, തജ്ദീദ് തുടങ്ങിയവയെയെല്ലാം ഇസ്‌ലാമിന്റെ തന്നെ ജ്ഞാനശാസ്ത്രപരമായ വികാസമായി കാണണമെന്നാണ്. വെസ്റ്റിന്റെ ഉദയത്തിന് എത്രയോ മുമ്പ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ഇസ്‌ലാമിക ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായിരുന്നു. ദേശ ദേശാന്തരം, അറബ്-ഇസ്‌ലാമിക് എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ നിരാകരിച്ചുകൊണ്ട് ഞാന്‍ വാദിക്കുന്നത് 18ാം നൂറ്റാണ്ട് മുതല്‍ 20ാം നൂറ്റാണ്ട് വരെ ഏഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആഗോള പാശ്ചാത്യ അപ്രമാദിത്വത്തിന് കീഴിലും എങ്ങനെയാണ് പാരമ്പര്യത്തെയും സമൂഹത്തെയും പുനര്‍വായനക്ക് വിധേയമാക്കിയത് എന്നാണ്. ശാഹ് വലിയുല്ലാദ്ദഹ്‌ലവിയുടെ(1703-1762) പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുടര്‍ന്നുവന്ന ചിന്തകളെയും പ്രസ്ഥാനങ്ങളെയും അവ എങ്ങനെയാണ് സ്വാധീനിച്ചത് എന്നതിനെക്കുറിച്ചുമാണ് ഞാന്‍ ഈ പഠനത്തിന്റെ ആദ്യ ഭാഗത്ത് ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നത്. ശേഷം തബ്‌ലീഗ് ജമാഅത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെയാണ് പരിശോധിക്കുന്നത്. ഒരു വ്യാവഹാരിക പാരമ്പര്യം (discursivet radition) എന്ന നിലയില്‍ ഇസ്‌ലാമിന്റെ ഓട്ടോണമിയെക്കുറിച്ച നിരീക്ഷണങ്ങളോട് കൂടിയാണ് ഞാനീ പഠനം സമാഹരിക്കാനാഗ്രഹിക്കുന്നത്. പരിഷ്‌കരണത്തെക്കുറിച്ച പുനര്‍വായനകള്‍ സാധ്യമാക്കുക എന്നതും എന്റെ ലക്ഷ്യം തന്നെയാണ്. 2005ല്‍ നരവംശശാസ്ത്രജ്ഞനായ വിക്ടര്‍. ഡി. മംക് ശ്രീലങ്കന്‍ ഗ്രാമത്തെക്കുറിച്ച് ഒരു പഠനം തയ്യാറാക്കുകയുണ്ടായി. പ്രാദേശിക തലത്തില്‍ രൂപപ്പെടുന്ന ഇസ്‌ലാമിക മതമൗലികവാദത്തിന്റെ ഉയര്‍ച്ചയെ നിരീക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പര്യായമായി അദ്ദേഹം കാണുന്നത് ലോക്കല്‍ സൂഫീ ഗ്രൂപ്പുകളെയാണ്. അതേസമയം 1926 ല്‍ മുഹമ്മദ് ഇല്യാസ് രൂപം നല്‍കിയ തബ്‌ലീഗ് ജമാഅത്തിനെ അദ്ദേഹം മനസ്സിലാക്കുന്നത് ഇസ്‌ലാമിക മതമൗലികവാദത്തെ പ്രതിനിധീകരിക്കുന്ന വിഭാഗമായാണ്. ഇസ്‌ലാമേതരമായ മുഴുവന്‍ ആചാരങ്ങളെയും വെടിയാന്‍ ക്യാംപെയ്ന്‍ ചെയ്ത മുസ്‌ലിം പരിഷ്‌കര്‍ത്താവായിരുന്നു മുഹമ്മദ് ഇല്യാസ് എന്നാണ് ഡി മംക് എഴുതിയത്. അദ്ദേഹത്തിന്റെ വാദം വളരെ ലളിതമാണ്. ഭൂരിപക്ഷത്തിന്റെ സിംഹള സംസ്‌കാരവുമായി യോജിച്ച് പോകുന്ന ഘടനയാണ് പ്രാദേശിക സൂഫീ ഇസ്‌ലാമിന്റേതെങ്കില്‍ ഇസ്‌ലാമിക ഫണ്ടമെന്റലിസം ശ്രീലങ്ക എന്ന നാഷന്‍ സ്റ്റേറ്റിന് പുറത്ത് വേരുകളുള്ള പ്രതിഭാസമാണ്. ഒരു പ്രത്യേക രാഷ്ട്രാതിര്‍ത്തിക്ക് കീഴില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല അത്. രോഗശമനത്തിന് വേണ്ടി മുസ്‌ലിം ഫെസ്റ്റിവെലിലേക്ക് ബുദ്ധസന്യാസിമാരെ ക്ഷണിച്ചതിനെതിരെ തബ്‌ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെക്കുറിച്ച് ഡി മുംക് എഴുതുന്നുണ്ട്. ആയിരം മുസ്‌ലിംകളുള്ള ഗ്രാമത്തില്‍ പത്തോ ഇരുപതോ അംഗങ്ങള്‍ മാത്രമേ ഉള്ളുവെങ്കിലും തബ്‌ലീഗിനെ അദ്ദേഹം എണ്ണുന്നത് ശ്രീലങ്കയിലെ ഏറ്റവും വലിയ റിഫോമിസ്റ്റ് മൂവ്‌മെന്റായാണ്. ദേശാതിര്‍ത്തിക്ക് പുറത്തേക്ക് വികസിക്കുന്ന ഇസ്‌ലാമിനെക്കുറിച്ച തബ്‌ലീഗ് പ്രവര്‍ത്തകരുടെ ആലോചനകളെ 'ദേശവിരുദ്ധം' എന്ന വളരെ യാഥാസ്ഥിതികമായ ലോജിക്കുപയോഗിച്ചാണ് അദ്ദേഹം നേരിടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഡിമുംക്കിന്റെ ലേഖനത്തിന്റെ ആകെത്തുക ഇതാണ്: പ്രാദേശികത- സൂഫിസം- പുരോഗമനപരത-ദേശീയം-ദേശക്കൂറ്; പരിഷ്‌കരണം-യാഥാസ്ഥിതികത- സുപ്‌റാനാഷണല്‍-ദേശവിരുദ്ധം- രാജ്യദ്രോഹം. ഡിമുംകിന്റെ നിരീക്ഷണങ്ങളിലെ പ്രധാന വാദഗതികള്‍ ഇവയാണ്: ദേശരാഷ്ട്രമാണ് നമ്മുടെ നിരീക്ഷണങ്ങളുടെയും ആലോചനകളുടെയും കേന്ദ്രം. അതുമായി യോജിക്കാത്തതെല്ലാം ദേശവിരുദ്ധമാണ്. അതോടൊപ്പം തന്നെ ലേഖനത്തിലുടനീളം ലോക്കല്‍ ഇസ്‌ലാം- ഗ്ലോബല്‍ ഇസ്‌ലാം എന്ന ദ്വന്ദ്വത്തെ ബോധപൂര്‍വ്വം തന്നെ തുടര്‍ച്ചയായി അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. പ്രാദേശിക ഇസ്‌ലാമിനെ സ്തുതിക്കുകയും ഗ്ലോബല്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ചാള്‍സ് അലെന്‍ (2004) വഹാബിസത്തെ നാസിസവുമായാണ് ഉപമിക്കുന്നത്. സൗത്തേഷ്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തെക്കുറിച്ച് പഠിക്കുന്ന ചരിത്രകാരനായ അലെന്‍ വഹാബിസത്തെ നിര്‍വചിക്കുന്നത് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് രൂപം നല്‍കിയ ഒരു റിഫോമിസ്റ്റ് തിയോളജി എന്നാണ്. എന്നാല്‍ ഈ തിയോളജിയെ അദ്ദേഹം വിശദീകരിക്കുന്നില്ല. വഹാബികളുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. മക്കയിലേക്ക് ഹജ്ജ് നിര്‍വ്വഹിക്കാനായി പുറപ്പെട്ട സയ്യിദ് അഹമ്മദാണ് വഹാബിസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അറേബ്യയിലേക്ക് പോകുന്നതിന്റെ എത്രയോ മുമ്പ് തന്നെ അദ്ദേഹം വഹാബിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ സ്വീകരിച്ചിരുന്നു എന്ന് അലെന്‍ തന്നെ പറയുന്നുണ്ട്. ശാഹ്‌വലിയുല്ലായുടെ മകനായിരുന്ന ശാഹ് അബ്ദുല്‍ അസീസിന്റെ കീഴില്‍ ദല്‍ഹിയിലെ മതസ്ഥാപനത്തിലായിരുന്നു അദ്ദേഹം പഠിച്ചിരുന്നത്. വഹാബികള്‍ എന്നാണ് അലെന്‍ അഹമ്മദ് ബറേല്‍വിയെയും അനുയായികളെയും വിളിച്ചിരുന്നതെങ്കില്‍ ത്വരീഖ മുഹമ്മദിയ്യ എന്ന പേരായിരുന്നു അവര്‍ സ്വയം തങ്ങളെ വിശേഷിപ്പിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്. ഹിജാസില്‍ ജീവിച്ചിരുന്ന കാലത്ത് ഹദീസ് പണ്ഡിതനായിരുന്ന അബൂത്വാഹിര്‍ മുഹമ്മദ് ഇബ്‌നു ഇബ്‌റാഹീം അല്‍കുറാനിക്ക് കീഴിലായിരുന്നു ശാഹ് വലിയുല്ലാഹ് പഠിച്ചിരുന്നത്. ഇബ്‌നു തൈമിയ്യയോട് ഏറെ ആദരവുണ്ടായിരുന്ന അല്‍കുറാനിയുടെ ശിഷ്യനും പണ്ഡിതനുമായിരുന്ന മുഹമ്മദ് അല്‍ ഹയാത്ത് അല്‍ സിന്‍ദിയുടെ കീഴില്‍ മദീനയിലാണ് വഹാബ് പഠിച്ചിരുന്നത്. ഇബ്‌നുതൈമിയ്യയുടെ ആശയങ്ങളെ പിന്തുടരാനും മിലിറ്റന്റ് ജിഹാദിനെ പ്രഥമ മതകര്‍ത്തവ്യമായി മനസ്സിലാക്കാനുമുള്ള വഹാബിന്റെയും ശാഹ് വലിയുല്ലയുടെയും ഗുരുവിന്റെ ആജ്ഞയെ തങ്ങളുടെ നാടുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരായിരുന്നു എന്നാണ് അലെന്‍ പറയുന്നത്. അലന്റെ ലേഖനത്തിലുടനീളം അസഹിഷ്ണുത, ജിഹാദ്, റാഡിക്കല്‍, മിലിറ്റന്റ്, കലാപം തുടങ്ങിയ പദങ്ങളാണ് ഇസ്‌ലാം, വഹാബ്, ശാഹ് വലിയുല്ലാ എന്നിവയുടെ കൂടെ കടന്നുവരുന്നത്. ഇസ്‌ലാമിനെക്കുറിച്ച അജ്ഞതയും ഓറിയന്റലിസവുമാണ് അലന്റെ നിരീക്ഷണങ്ങളില്‍ നിഴലിക്കുന്നത്. ഇബ്‌നു തൈമിയ്യയുടെ സങ്കീര്‍ണവും ബഹുസ്വരവുമായ എഴുത്തുകളെയും ചിന്തകളെയും കുറിച്ചൊന്നും പരാമര്‍ശിക്കാതെ 'മിലിറ്റന്റ് ജിഹാദ്' എന്ന കള്ളിയില്‍ അദ്ദേഹത്തെ ഒതുക്കുന്നത് ഒരു സ്‌കോളര്‍ക്ക് ചേര്‍ന്ന പണിയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുതിയ ചില പഠനങ്ങള്‍ കാണിക്കുന്നത് പോലെ അക്കാദമിക ലോകത്ത് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട രണ്ട് വ്യക്തികളാണ് ഇബ്‌നു തൈമിയ്യയും വഹാബും. ഇബ്‌നു തൈമിയ്യ സൂഫിസത്തെ നിരാകരിച്ചിട്ടില്ല എന്നാണ് അന്‍സാരി പറയുന്നത്. മാത്രമല്ല, ശൈഖ് അബ്ദുല്‍ ഖാദര്‍, ജുനൈദ് ബാഗ്ദാദി തുടങ്ങിയ മഹാന്‍മാരായ സൂഫികളെ അദ്ദേഹം ഏറെ ആദരിക്കുകയും അവരുടെ അധ്യാപനങ്ങളെ പിന്‍പറ്റുകയും ചെയ്തിട്ടുണ്ട്. ശാഹ് വലിയുല്ലാഹിനെയും അബ്ദുല്‍ വഹാബിനെയും വഹാബിസവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അലന്റെ നിരീക്ഷണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വെസ്റ്റാഫ്രിക്കയിലെ മുഹമ്മദ് അലി അല്‍ സനീസി, അബ്ദുല്‍ വഹാബ്, ശാഹ് വലിയുല്ല തുടങ്ങിയവരെ മുന്‍നിര്‍ത്തി ഹല്ലാജ് നടത്തിയ പഠനത്തില്‍ പറയുന്നത് ഏകകമായ ഒരു ഐഡിയോളജിക്കല്‍ കാറ്റഗറിയിലേക്ക് ഇവരെയൊന്നും ഒതുക്കി നിര്‍ത്താനാവില്ല എന്നാണ്. ഫ്രഞ്ച്-ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ 'വഹാബിസം' എന്ന കാറ്റഗറിയുപയോഗിച്ചായിരുന്നു ഡീകൊളോണിയല്‍ ചെറുത്ത്‌നില്‍പ്പ് മൂവ്‌മെന്റുകളെ നേരിട്ടിരുന്നതെന്ന് അദ്ദേഹം എഴുതുന്നുണ്ട്. ഹണ്ടര്‍ എഴുതിയ 'The Indian Musalmans: Are they bound in conscience to rebel against the Queen' എന്ന പുസ്തകം ഇതിനേറ്റവും വലിയ ഉദാഹരണമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കൊളോണിയലിസത്തിനെതിരെയുള്ള മുസ്‌ലിംകളുടെ പോരാട്ടകേന്ദ്രമായിരുന്ന ബംഗാള്‍ ഒരു വിമത കോളനിയാണ്. മതഭ്രാന്തര്‍ എന്ന വിശേഷണമാണ് അവര്‍ക്കദ്ദേഹം നല്‍കിയത്. ഇസ്‌ലാമിക പരിഷ്‌കരണം എന്ന കണ്‍സപ്റ്റിനെ ഓറിയന്റലിസ്റ്റ് പദാവലികളില്‍ നിന്ന് വിമോചിപ്പിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്. തലാല്‍ അസദ് സൂചിപ്പിച്ച പോലെ ഇസ്‌ലാമിനെ വ്യാവഹാരിക പാരമ്പര്യമായി (discursivet radition) വായിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. സൂഫിസം ഒരിക്കലും ശരീഅത്തിനോട് ഇടയുന്ന ഒന്നല്ല. ഇസ്‌ലാമിക പാരമ്പര്യത്തിനകത്തെ ഒഴിച്ച് കൂടാനാകാത്ത ഘടകമാണിത്. എന്നാല്‍ കൊളോണിയല്‍ അധികാര ഘടനകള്‍ക്ക് യാതൊരു വിധത്തിലുള്ള പോറലുമേല്‍പ്പിക്കാത്ത റൊമാന്റിക് സൂഫിസത്തെയാണ് ഓറിയന്റലിസ്റ്റുകള്‍ പ്രൊമോട്ട് ചെയ്യുന്നത്. വ്യാവഹാരിക പാരമ്പര്യം (discursivet radition) എന്ന കണ്‍സപ്റ്റില്‍ നിന്നാണ് റിഫോമിനെക്കുറിച്ച സംസാരങ്ങളുണ്ടാവേണ്ടത് എന്നാണ് അസദ് പറയുന്നത്. ദേശം, ദേശീയത തുടങ്ങിയ ഇടുങ്ങിയ കാറ്റഗറികളിലേക്ക് ചുരുക്കാനാവാത്ത വിധം വ്യാഖ്യാന സാധ്യതകളുള്ള ഒന്നാണത്. തബ്‌ലീഗ് ജമാഅത്തിനെ ദേശവിരുദ്ധര്‍ എന്ന് വിശേഷിപ്പിക്കുന്ന ഡി മുംകിന്റെ നിരീക്ഷണങ്ങള്‍ എത്രമാത്രം ബാലിശമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടാകും. പരിഷ്‌കരണത്തെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് എന്താണ് എന്ന അര്‍ഥവത്തായ ചോദ്യമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടേണ്ടത്. അറബിയിലും പാര്‍സിയിലും ഉര്‍ദുവിലും പരിഷ്‌കരണത്തിന് ഇസ്‌ലാഹ് എന്നാണ് പറയാറ്. കൂടാതെ തജ്ദീദ് എന്നും ഉപയോഗിക്കാറുണ്ട്. ഇസ്‌ലാഹിന്റെ നേര്‍വിപരീതമാണ് ഇഫ്‌സാദ്. ഭൂമിയില്‍ ഇസ്‌ലാഹ് നടപ്പിലാക്കുക എന്നതായിരുന്നു പ്രവാചകന്‍മാരുടെ ദൗത്യമെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. പ്രവാചകന്‍ ശുഐബ് പറഞ്ഞതായി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: 'ഇസ്‌ലാഹാണ് ഞാന്‍ നിങ്ങള്‍ക്കാഗ്രഹിക്കുന്നത്. പ്രവാചകന്‍മാരുടെ കാലശേഷം ഇസ്‌ലാഹെന്ന ദൗത്യം മനുഷ്യരിലാണ് അര്‍പ്പിതമായിരിക്കുന്നത്. ചുരുക്കത്തില്‍, ഇസ്‌ലാമിക സന്ദേശത്തിന്റെ തനിമയെ പുനസ്ഥാപിക്കുക എന്നതാണ് ഇസ്‌ലാഹ് കൊണ്ടര്‍ഥമാക്കുന്നത്. മനുഷ്യന്റെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും ഒരുപോലെ അതഭിമുഖീകരിക്കുന്നു. ഇസ്‌ലാഹിനെപ്പോലെ തജ്ദീദിനെക്കുറിച്ച് ഖുര്‍ആന്‍ എവിടെയും പരാമര്‍ശിക്കുന്നില്ല. ഒരു ഹദീസിലാണ് തജ്ദീദിനെക്കുറിച്ച പരാമര്‍ശം വന്നിട്ടുള്ളത്. മൗദൂദിയുടെ അഭിപ്രായത്തില്‍ തജ്ദീദ് എന്നത് ജാഹിലിയ്യത്തില്‍ നിന്നുള്ള വിമോചനമാണ്. സെക്കുലരിസ്റ്റുകള്‍ ആരോപിക്കുന്ന പോലെ തജ്ദീദ് എന്നത് മധ്യകാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കല്ല. ആറാം നൂറ്റാണ്ടില്‍ അവതരിച്ച ദൈവികവചനങ്ങളുടെ വെളിച്ചത്തില്‍ സമൂഹത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ആഹ്വാനമാണത്. ഇസ്‌ലാഹിനെയും തജ്ദീദിനെയും കുറിച്ച അന്വേഷണങ്ങള്‍ നടത്തേണ്ടതും അവ നടപ്പിലാക്കേണ്ടതും ഗവണ്‍മെന്റല്ല; മറിച്ച് ഉലമാക്കളാണ് എന്ന കാര്യം ശ്രദ്ധേയമാണ്. എന്നിരുന്നാലും എല്ലാ ഉലമാക്കളും അതിന് യോഗ്യരല്ല. എല്ലാ കാലത്തും സത്യത്തിനും അസത്യത്തിനും സാക്ഷ്യം വഹിക്കുന്ന ഉലമാക്കളുണ്ടായിട്ടുണ്ട്. ഇസ്‌ലാഹ് എന്ന അറബി പദവും Reform എന്ന ഇംഗ്ലീഷ് പദവും തമ്മില്‍ എത്രത്തോളം പൊരുത്തമുണ്ട് എന്ന ഒരന്വേഷണവും നാം നടത്തേണ്ടതുണ്ട്. Reform എന്ന അര്‍ത്ഥം ഇസ്‌ലാഹിന് കൊടുക്കാമെങ്കിലും 16ാം നൂറ്റാണ്ടില്‍ നടന്ന ക്രൈസ്തവ പരിഷ്‌കരണങ്ങളോട് ഒരിക്കലും ഇസ്‌ലാഹ് എന്ന പദത്തെ ബന്ധിപ്പിക്കാനാവില്ല. ചര്‍ച്ചിനുണ്ടായിരുന്ന അപ്രമാദിത്യത്തെ ചോദ്യം ചെയ്താണ് ക്രിസ്റ്റിയാനിറ്റിക്കകത്ത് പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. എന്നാല്‍ ഇസ്‌ലാമിക പാരമ്പര്യത്തില്‍ അങ്ങനെയൊരു അതോറിറ്റി നിലനിന്നിരുന്നില്ല. ഇസ്‌ലാഹിനെക്കുറിച്ച് ഇസ്‌ലാമിന് സവിശേഷമായ ചില സങ്കല്‍പ്പങ്ങളുണ്ട് എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചത് അതുകൊണ്ടാണ്. അതിനാല്‍ തന്നെ ഇസ്‌ലാമിക പരിഷ്‌കരണത്തെ ഇസ്‌ലാമിക് പ്രൊട്ടസ്റ്റന്റിസം എന്ന് വിശേഷിപ്പിക്കുന്നത് അസംബന്ധമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശാഹ് വലിയുല്ലാഹിന്റെ പാരമ്പര്യം അബ്ദുല്‍ വഹാബിന്റെ എഴുത്തുകള്‍ക്കും വെസ്റ്റിന്റെ ഉദയത്തിനും എത്രയോ മുമ്പ് തന്നെ ഒരു കണ്‍സപ്റ്റ് എന്ന നിലയില്‍ ഇസ്‌ലാഹിനെക്കുറിച്ച ആലോചനകളും ചര്‍ച്ചകളും ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് സജീവമായിരുന്നു എന്ന് കാണാന്‍ സാധിക്കും. ഏഷ്യയില്‍ പലരും അഹമ്മദ് സര്‍ഹിന്ദിയെ കാണുന്നത് മുസ്‌ലിഹും മുജദ്ദിദുമായാണ്. എന്നാല്‍ ഇസ്‌ലാമിക് റിഫോമിനെക്കുറിച്ച ഏതൊരു ചര്‍ച്ചയും തുടങ്ങുന്നത് ശാഹ് വലിയുല്ലാഹില്‍ നിന്നാണ്. അസീസ് അഹമ്മദ് പറയുന്നത് മധ്യകാല ഇസ്‌ലാമിനും ആധുനിക ഇസ്‌ലാമിനുമിടയില്‍ ഒരു പാലം പണിത പണ്ഡിതനായിരുന്നു ഷാ വലിയുല്ലാഹ് എന്നാണ്. ഇന്ത്യയിലെ എക്കാലത്തെയും വലിയ പണ്ഡിതനായിരുന്നു അദ്ദേഹമെന്നാണ് ചരിത്രകാരനായ എസ്.എം അക്രം പറയുന്നത്. ഇസ്‌ലാമിനെക്കുറിച്ച് നിലനില്‍ക്കുന്ന ധാരണകളെ പുനര്‍ചിന്തക്ക് വിധേയമാക്കണമെന്ന് ആഹ്വാനം ചെയ്ത വിപ്ലവകാരിയായാണ് ശാഹ് വലിയുല്ലയെ അല്ലാമാ ഇഖ്ബാല്‍ വായിക്കുന്നത്. തിയോളജി, ഫിലോസഫി, മിസ്റ്റിസിസം, കര്‍മശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സോഷ്യോളജി തുടങ്ങി ഏതാണ്ടെല്ലാ വിജ്ഞാനശാഖകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. ലിബറലുകളും ഇസ്‌ലാമിസ്റ്റുകളും മോഡേണിസ്റ്റുകളും ഫണ്ടമെന്റലിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും അദ്ദേഹത്തെ ഉദ്ധരിക്കാറുണ്ടായിരുന്നു. ഏഴാമത്തെ വയസ്സില്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുകയുണ്ടായി. മാത്രമല്ല, ഡല്‍ഹിയിലെ മദ്രസ റഹിമിയ്യയുടെ സ്ഥാപകനും പിതാവുമായിരുന്ന ശാഹ് അബ്ദുല്‍ റഹീമിന്റെ കീഴില്‍ കണക്കിലും ഗോളശാസ്ത്രത്തിലും മെഡിസിനിലും അറബ്-പേര്‍ഷ്യന്‍ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി. നഖ്ശബന്ധി സൂഫി ധാരയെ പിന്തുടര്‍ന്നിരുന്ന മിസ്റ്റിക്കായിരുന്നു ശാഹ് വലിയുല്ലയുടെ പിതാവ്. തന്റെ 17ാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടപ്പോള്‍ ശാഹ് വലിയുല്ല മദ്രസയുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും അധ്യാപനജീവിതം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നത്. ശേഷം പതിനാല് മാസത്തോളം ഹിജാസില്‍ താമസിച്ചു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ തുടര്‍പഠനം. സമൂഹത്തിന്റെ പുനര്‍നിര്‍മാണം തന്നിലൂടെയാണ് അല്ലാഹു നിര്‍വ്വഹിക്കുക എന്ന ബോധനം ഉണ്ടായതിനെക്കുറിച്ച് ഫുയൂദുല്‍ ഹറമൈന്‍ എന്ന ഗ്രന്ഥത്തില്‍ ശാഹ് വലിയുല്ല എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ നാല്‍പ്പത്തേഴോളം വരുന്ന ആത്മീയാനുഭവങ്ങള്‍ വിശദീകരിക്കുന്ന അറബിയിലുള്ള ഒരു പുസ്തകമാണത്. അദ്ദേഹത്തിന്റെ ചിന്തകളും പഠനങ്ങളും ഇന്ത്യക്കാര്‍ക്ക് പരിചിതമാകുന്നത് ഹിജാസില്‍ നിന്നുള്ള മടങ്ങിവരവിന് ശേഷമാണ്. ശാഹ് വലിയുല്ലാഹിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളെ 18ാം നൂറ്റാണ്ടിലെ ഇന്ത്യയിലേക്ക് ചുരുക്കുന്നത് ലളിതവല്‍ക്കരണമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ തന്നെ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് ചെറിയൊരു വിവരണം നല്‍കേണ്ടത് അത്യാവശ്യമാണ്. 1707 ലെ ഔറംഗസീബിന്റെ മരണത്തിന് നാല് വര്‍ഷം മുമ്പാണ് ശാഹ് വലിയുല്ല ജനിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം അധികാരത്തിന് വേണ്ടിയുള്ള വടംവലി രൂക്ഷമായി. പ്രാദേശിക അധികാരങ്ങള്‍ കൈയാളിയിരുന്ന മറാത്തികളും ജാട്ടുകളും സിക്കുകളും മുഗള്‍ ഭരണത്തിന് ഭീഷണിയായി ഉയര്‍ന്നുവന്നു. അതാകട്ടെ, ഡല്‍ഹി വരെ വ്യാപിക്കുകയും ചെയ്തു. ഡല്‍ഹി നിവാസികള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കുവോളം അത് വളര്‍ന്നു. മാത്രമല്ല, ഇന്ത്യക്ക് പുറത്തുനിന്നും മുഗള്‍ഭരണത്തിന് വെല്ലുവിളിയുയര്‍ന്നുവന്നു. 1739ല്‍ പേര്‍ഷ്യയിലെ രാജാവായിരുന്ന നാദിര്‍ഷാ ഇന്ത്യ അധീനപ്പെടുത്തി. അന്ന് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും രാഷ്ട്രീയ അസ്ഥിരത രൂക്ഷമായിരുന്നു. ഇസ്‌ലാമിക ചിന്തകനായാണ് മിക്ക പഠനങ്ങളും ശാഹ് വലിയുല്ലയെ വിലയിരുത്തുന്നത്. ഒരു തത്ത്വചിന്തകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ കൃതിയായ 'ഹുജ്ജത്തുല്ലാഹ് അല്‍ബാലിഗ' പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച പഠനമാണ്. അത്് ചിഹ്നങ്ങളുടെയും മനസ്സിന്റെയും ഭാഷയുടെയും രൂപീകരണങ്ങളെയും ധര്‍മങ്ങളെയും കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. മാത്രമല്ല, പ്രകൃതിയുമായി(ഫിത്‌റ) അവ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നും പരിശോധിക്കുന്നുണ്ട്. മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് യുക്തിപൂര്‍വ്വവും ബോധത്തോടെയും ചിന്തിക്കാനും വൈജ്ഞാനികാന്വേഷണങ്ങള്‍ നടത്താനുമുള്ള അവന്റെ കഴിവാണെന്ന് ശാഹ് വലിയുല്ല എഴുതിയിട്ടുണ്ട്. ഇര്‍ത്തിഫാഖത്ത് എന്ന് നാമകരണം ചെയ്യപ്പെട്ട, നാല് ഘട്ടങ്ങളുള്ള ഒരു സാമൂഹ്യ-സാംസ്‌കാരിക വികാസത്തെക്കുറിച്ച സിദ്ധാന്തം അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ലളിതമായി പറഞ്ഞാല്‍ ഇവയാണവ: പ്രകൃതിനിയമങ്ങളെ പിന്തുടരുക, കുടുംബ-സാമൂഹ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ഒരു ലോക്കല്‍ പൊളിറ്റിക്കല്‍ ഓര്‍ഡര്‍ വികസിപ്പിക്കുക, പതിയെ ഒരാഗോള രാഷ്ട്രീയ രൂപീകരണം സാധ്യമാക്കുക. ഇവിടെ ഇബ്‌നു ഖല്‍ദൂന്റെ ചിന്തകളോട് ശാഹ് വലിയുല്ല സാമ്യപ്പെടുന്നുണ്ട്. ശാഹ് വലിയുല്ലാഹിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ബൗദ്ധിക ബഹുസ്വരതയിലൂടെയുള്ള ഇസ്‌ലാഹാണ് അതിലൊന്ന്. ഇജ്തിഹാദിനെയും യുക്തിയെയും അടിസ്ഥാനമാക്കി അന്ധമായ തഖ്‌ലീദിനെതിരെയുള്ള വിമര്‍ശനമാണ് രണ്ടാമത്തേത്. വൈജ്ഞാനിക വ്യാപനത്തിലൂടെ സാമൂഹ്യ ശാക്തീകരണത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണമായിരുന്നു അവ രണ്ടിനെയും പരസ്പരം ബന്ധപ്പെടുത്തിയത്. ഖുര്‍ആനിനെയും സുന്നത്തിനെയും അടിസ്ഥാനമാക്കിയുള്ള നവോത്ഥാന ശ്രമങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. പേര്‍ഷ്യയിലേക്ക് ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യകാല പണ്ഡിതരിലൊരാളാണദ്ദേഹം. പ്രവാചകവചനങ്ങളോട് ബന്ധപ്പെടുത്തി പ്രാപഞ്ചിക പ്രതിഭാസങ്ങളെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് ഹുജ്ജത്ത് എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വാള്യം കാണിക്കുന്നത്. തന്റെ കാലത്തെ സാമൂഹ്യ-സാംസ്‌കാരികാന്തരീക്ഷത്തെ അടയാളപ്പെടുത്തിയ പ്രത്യക്ഷീകരണങ്ങളായിരുന്നു വലിയുല്ല സാക്ഷിയായ രാഷ്ട്രീയാപചയവും അനൈക്യവും. സംസ്‌കാരത്തിനായിരുന്നു അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബാഹ്യക്രമം (khilafat-e-zahir) ആന്തരിക ക്രമവുമായി (khilafat-batin) ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പണ്ഡിതരാണ് അതിന്റെ കൈകാര്യകര്‍ത്താക്കള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേസമയം, അദ്ദേഹത്തിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ ഏറെ പ്രധാനപ്പെട്ട മേഖല khilafath-batin ആയിരുന്നു. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി അക്കാലത്ത് പരസ്പരം സംഘട്ടനത്തിലായിരുന്ന രണ്ട് പ്രധാന മിസ്റ്റിക്കല്‍ ഫിലോസഫികളെ അദ്ദേഹം വിളക്കിച്ചേര്‍ത്തു. വഹ്ദത്തുല്‍ വുജൂദ്, വഹ്ദത്തുല്‍ ഷാഹിദ് എന്നിവയായിരുന്നു അന്ന് പരസ്പരം സംഘട്ടനത്തിലായിരുന്ന രണ്ട് പ്രധാന മിസ്റ്റിക്കല്‍ ഫിലോസഫികള്‍. ഇബ്‌നു അറബിയുടെ ഫിലോസഫിയായിരുന്നു വഹ്ദത്തുല്‍ വുജൂദ്. അത് പ്രകാരം യഥാര്‍ഥത്തില്‍ ദൈവത്തിന് മാത്രമേ നിലനില്‍പ്പുള്ളൂ. ദൈവമല്ലാത്തതിനൊന്നും നിലനില്‍പ്പില്ല. എന്നാല്‍ വഹ്ദത്തുല്‍ ഷാഹിദ് പ്രകാരം സ്രഷ്ടാവും സൃഷ്ടിയും വ്യത്യസ്തങ്ങളായ രണ്ട് അസ്തിത്വങ്ങളാണ്. സര്‍ഹിന്ദിയാണ് ഈ ആശയം മുന്നോട്ടു വെച്ചത്. വഹ്ദത്തുല്‍ വുജൂദ് തൗഹീദിന് വിരുദ്ധമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ സര്‍ഹിന്ദിയേക്കാള്‍ ശാഹ് വലിയുല്ല മുന്‍ഗണന നല്‍കിയത് ഇബ്‌നു അറബിക്കാണ്. രണ്ട് പേരും സത്യാന്വേഷകരാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും ശാഹ് വലിയുല്ലാഹിന്റെ പ്രാവീണ്യം പ്രകടമായിരുന്നു. നാല് മദ്ഹബുകള്‍ക്കും തുല്യപരിഗണനയാണ് അദ്ദേഹം നല്‍കിയത്. ഒരു പ്രത്യേക വിഷയത്തെ നാല് മദ്ഹബുകളും കൈകാര്യം ചെയ്ത രീതി പരിശോധിച്ച് കൊണ്ട് യുക്തിപൂര്‍വ്വമായിരുന്നു അദ്ദേഹം തീരുമാനമെടുത്തിരുന്നത്. അന്ധമായ തഖ്‌ലീദിന്റെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് അന്വേഷണാത്മക സമീപനമായിരുന്നു( tahqiqi) അദ്ദേഹം സ്വീകരിച്ചിരുന്നത്. വൈജ്ഞാനിക ബഹുസ്വരതയില്‍ അദ്ദേഹം വിശ്വസിച്ചു. പ്രവാചകന്‍ ഒരിക്കല്‍പ്പോലും വ്യത്യസ്തതകളെ നിരുല്‍സാഹപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. യുക്തിയെയും വിശ്വാസത്തെയും അദ്ദേഹം പരസ്പര വിരുദ്ധമായല്ല കണ്ടത്. മനുഷ്യന്റെ വിശ്വാസം യുക്തിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷമെന്ന് മുസ്തഫര്‍ എഴുതുന്നുണ്ട്. യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ തയ്യാറാവാത്തവന് വിശ്വാസമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദൈവികവചനങ്ങള്‍ നാം സ്വീകരിക്കേണ്ടത് അവ ദൈവികമാണ് എന്നത് കൊണ്ട് മാത്രമല്ല, മറിച്ച് യുക്തിപരവും മാനവികതയെ വിമോചിപ്പിക്കാനുതകുന്നതുമാണ് എന്നത് കൊണ്ടുമായിരിക്കണമെന്ന് അദ്ദേഹം ഹുജ്ജത്തില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിമര്‍ശകനായിരുന്ന മൗദൂദി അദ്ദേഹത്തെക്കുറിച്ചെഴുതിയത് അദ്ദേഹം മുസ്‌ലിം അപചയത്തിന്റെ ചരിത്രപരമായ കാരണങ്ങളന്വേഷിക്കുകയും പഠിക്കുകയും ചെയ്ത അപൂര്‍വ്വം ചില പണ്ഡിതരിലൊരാളാണ് എന്നാണ്. ശാഹ് വലിയുല്ലാഹിന്റെ ബൗദ്ധികജീവിതത്തിന്റെ കേന്ദ്രസ്ഥാനം ഇജ്തിഹാദിന് തന്നെയായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും സാര്‍വ്വലൗകിക സന്ദേശത്തെയും അതിന്റെ വ്യാഖ്യാന സാധ്യതകളെയും ഒരുപോലെ സമന്വയിപ്പിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. അല്ലാമാ ഇഖ്ബാല്‍ അതിനെക്കുറിച്ചെഴുതിയിട്ടുണ്ട്. ശാഹ് വലിയുല്ലാഹിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായിരുന്ന അബ്ദുല്‍ അസീസ് വലിയുല്ല പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയും മദ്രസ റാഹിമിയ്യയില്‍ അധ്യാപനജീവിതം നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിഷ്യരായിരുന്ന പലരും പില്‍ക്കാലത്ത് പ്രഗല്‍ഭരായ പണ്ഡിതരായിത്തീര്‍ന്നിട്ടുണ്ട്. 1803 ല്‍ ഈസ്റ്റിന്ത്യാ കമ്പനി ഡല്‍ഹി കീഴടക്കിയപ്പോള്‍ ഇന്ത്യ ദാറുല്‍ ഹര്‍ബായിത്തീര്‍ന്നെന്ന് അബ്ദുല്‍ അസീസ് ഫത്‌വ പുറപ്പെടുവിക്കുകയുണ്ടായി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോല്‍സാഹിപ്പിക്കുകയും പുതിയ ഭരണാധികാരികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു അഹമ്മദ് ബറേല്‍വി. അദ്ദേഹവും ശാഹ് വലിയുല്ലാഹിന്റെ പേരമകനായിരുന്ന ശാഹ് ഇസ്‌ലാമിയുമായിരുന്നു 1831ല്‍ രൂപം നല്‍കപ്പെട്ട ജിഹാദീ മൂവ്‌മെന്റിന്റെ നേതാക്കള്‍. രണ്ട് പേരും രക്തസാക്ഷികളായി. യഥാര്‍ഥത്തില്‍ സ്വത്വത്തെയും പാരമ്പര്യത്തെയും സാമൂഹ്യരൂപീകരണങ്ങളെയും ഒരുപോലെ അധീനപ്പെടുത്തുന്ന കൊളോണിയല്‍ ഭരണകൂടത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ദീര്‍ഘകാല പദ്ധതിയായിരുന്നു ആ മൂവ്‌മെന്റിനുണ്ടായിരുന്നത്. അഹമ്മദ് ബറേല്‍വി സ്ഥാപിച്ച ത്വരീഖ മുഹമ്മദിയ്യയിലൂടെ വലിയുല്ലാ മൂവ്‌മെന്റിന് ഒരു തുടര്‍ച്ച കൈവരികയുണ്ടായി. ശാഹ് ഇസ്‌ലാമില്‍ ശഹീദ് അതിന്റെ സഹചാരിയായിരുന്നു. ഇസ്‌ലാമിന്റെ പ്രാമാണികാധ്യാപനങ്ങളിലേക്ക് മടങ്ങുക എന്നതായിരുന്നു ത്വരീഖ മുഹമ്മദിയ്യയുടെ മുസ്‌ലിംകളോടുള്ള ആഹ്വാനം. ഹജ്ജ് കര്‍മത്തിന് അവര്‍ പ്രാധാന്യം നല്‍കിയിരുന്നു. 'തഖ്‌വിയ്യത്തുല്‍ ഈമാന്‍' എന്ന ഗ്രന്ഥത്തില്‍ ശിര്‍ക്ക് വെടിയാനും തൗഹീദിലേക്ക് മടങ്ങാനും ഇസ്മാഈല്‍ വായനക്കാരോട് ആഹ്വാനം ചെയ്യുന്നുണ്ട്. ഇത്തരം പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിനിന്നില്ല. 1857 ലെ പരാജയപ്പെട്ട കലാപത്തിന് ശേഷം ഉലമാക്കളുടെ ശ്രദ്ധ മുഴുവന്‍ മുസ്‌ലിംകളുടെ ആത്മീയപരവും വിദ്യാഭ്യാസപരവുമായ വികാസത്തിലേക്ക് തിരിഞ്ഞു. ഈയൊരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി 1866-ല്‍ ഖാസിം നാനാതവി, റഷീദ് അഹമ്മദ് തുടങ്ങിയ ഉലമാക്കള്‍ ചേര്‍ന്ന് ദയൂബന്ദില്‍ ദാറുല്‍ ഉലൂം എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഇസ്‌ലാമിക പ്രചാരണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി അവര്‍ ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. വലിയുല്ലാഹ് മൂവ്‌മെന്റിന്റെ സഹചാരികളായിരുന്നു ഖാസിം നാനാതവിയും റഷീദ് അഹ്മദും. ദയൂബന്ദിന്റെ സ്ഥാപനത്തിന് ശേഷം നിരവധി ബ്രാഞ്ചുകള്‍ ഇന്ത്യയിലുടനീളം നിലവില്‍ വന്നു. അതില്‍പ്പെട്ട ഒരു ബ്രാഞ്ചായിരുന്നു മസാഹിറുല്‍ ഉലൂം. അവിടത്തെ അധ്യാപകനായിരുന്ന മുഹമ്മദ് ഇല്യാസ് ആണ് തബ്‌ലീഗ് ജമാഅത്ത് എന്ന പരിഷ്‌കരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ശാഹ് വലിയുല്ലാഹിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ളവരായിരുന്നു ഇല്യാസിന്റെ കുടുംബം. അദ്ദേഹത്തിന്റെ പിതാവായിരുന്ന മുഹമ്മദ് ഇസ്‌ലാമില്‍ പ്രശസ്തനായ ഖുര്‍ആന്‍ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ മാതാവായിരുന്ന സഫിയാബിയാകട്ടെ, ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കിയിരുന്നു. അവസാനത്തെ മുഗള്‍ രാജാവായിരുന്ന ബഹദൂര്‍ ഷാ സഫറിന്റെ കുടുംബ ബന്ധുവായിരുന്ന ഇലാഹി ബക്ഷ് തന്റെ മക്കളെ വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി ഇസ്മാഈലിനെയാണ് ക്ഷണിച്ചത്. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ബക്ഷ് പണികഴിപ്പിച്ച പള്ളിയിലാണ് ഇസ്മാഈല്‍ ജീവിച്ചിരുന്നത്. അദ്ദേഹം പിന്നീട് ആ പള്ളിയെ വലിയ മതസ്ഥാപനമായി വികസിപ്പിക്കുകയുണ്ടായി. കാശിഫുല്‍ ഉലൂം എന്നാണതറിയപ്പെട്ടത്. അന്നവിടെ മിവാത്തില്‍ നിന്നുള്ള ദരിദ്ര കുടുംബങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. മിവാത്ത് മേഖലയില്‍ ഇസ്മാഈലിന്റെ നേതൃത്വത്തില്‍ നിരവധി പ്രൈമറി സ്‌കൂളുകളും പള്ളികളും പണിതു. നിസാമുദ്ദീനിലേക്ക് പോകുന്നതിന് മുമ്പ് ദയൂബന്ദിലെ ദാറുല്‍ ഉലൂമിലാണ് ഇല്യാസ് പഠിച്ചിരുന്നത്. പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ് മഹ്മൂദുല്‍ ഹസന്‍ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു. ഖുര്‍ആന്‍ നേരത്തെത്തന്നെ മനപ്പാഠമാക്കിയ അദ്ദേഹം ദയൂബന്ദില്‍ വെച്ചാണ് ഹദീസ് പഠിച്ചത്. 1910 ല്‍ ദയൂബന്ദില്‍ നിന്ന് ബിരുദം നേടിയ ശേഷം മസാഹിറുല്‍ ഉലൂം എന്ന മതസ്ഥാപനത്തില്‍ കുറച്ച് കാലം അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. പിതാവിന്റെ മരണശേഷം ഇല്യാസിന്റെ സഹോദരനായിരുന്ന മുഹമ്മദായിരുന്നു കാഷിഫുല്‍ ഉലൂം നോക്കി നടത്തിയിരുന്നത്. എന്നാല്‍ ഒരു നിത്യരോഗിയായിത്തീര്‍ന്ന അദ്ദേഹത്തിന് ആ കടമ നിര്‍വ്വഹിക്കാനായില്ല. 1917 ലെ ഡല്‍ഹി സന്ദര്‍ശനവേളയില്‍ ഇല്യാസ് സെമിനാരിയിലേക്ക് വരികയും ഭാവിപരിപാടികളെക്കുറിച്ച് ഉലമാക്കളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു അന്ന് ആ സ്ഥാപനം കടന്നുപോയിക്കൊണ്ടിരുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് മിവാത്തിലെ മുസ്‌ലിംകള്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. എങ്കില്‍പോലും മുമ്പ് അവര്‍ ശീലിച്ച് പോന്നിരുന്ന ആചാരങ്ങളെ കൈവെടിയാന്‍ അവര്‍ തയ്യാറായില്ല. ചില മിവാത്തികളുടെ പേരുകള്‍ മുസ്‌ലിം പേരുകളായിരുന്നില്ല. 1939 ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നതിന് മുമ്പ് മൗദൂദി മിവാത്ത് സന്ദര്‍ശിക്കുകയും ഇല്യാസിന്റെ പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അവിടത്തെ ജനങ്ങളുടെ ഇസ്‌ലാമിക വിരുദ്ധമായ ജീവിതക്രമങ്ങളെ മാറ്റിയെടുക്കാന്‍ ശ്രമം നടത്തുന്ന ഇല്യാസിനെ അദ്ദേഹം ഏറെ പ്രശംസിക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ആര്യസമാജത്തിന്റെ ശുദ്ധികാമ്പയിന്റെ ഭാഗമായി ആയിരക്കണക്കിന് വരുന്ന മിവാത്തി മുസ്‌ലിംകള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. മിവാത്തിലെ ജനങ്ങള്‍ക്കിടയില്‍ പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പ്രചോദനം ഇല്യാസിന് ലഭിക്കുന്നത് രണ്ടാമത്തെ ഹജ്ജ് കര്‍മത്തിനിടയിലാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം മിവാത്തി മുസ്‌ലിംകള്‍ക്കിടയിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുകയും തബ്‌ലീഗീ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒരു പ്രത്യേക യൂണിഫോമോ കൊടിയോ മെമ്പര്‍ഷിപ്പോ ഒന്നും ആവശ്യമില്ലാത്ത മൂവ്‌മെന്റായിരുന്നു അത്. ഒരുപാട് യാത്രകള്‍ ചെയ്തും ഒരുമിച്ച് താമസിച്ചും ഇല്യാസ് തുടങ്ങിവെച്ച പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ ഫലം കാണുകയുണ്ടായി. ജമാഅത്തിന്റെ യാത്രകളില്‍ പങ്കെടുക്കുക എന്നത് തബ്‌ലീഗ് ജമാഅത്തിന്റെ പ്രധാന തത്ത്വങ്ങളിലൊന്നാണ്. ആത്മപരിവര്‍ത്തനം എന്ന തസവ്വുഫിന്റെ പ്രധാന അധ്യാപനത്തില്‍ നിന്നാണ് തബ്‌ലീഗ് ജമാഅത്ത് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് മെറ്റ്കാഫ് എഴുതിയിട്ടുണ്ട്. 1944 ല്‍ ഇല്യാസിന്റെ മരണശേഷം മകനായ മുഹമ്മദ് യൂസുഫ് തബ്‌ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയുണ്ടായി. തുടക്കത്തിലെ ഏതാനും വര്‍ഷങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു. 1947ലെ വിഭജനം മിവാത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നു. അക്കാലത്ത് ദഅ്‌വ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യൂസുഫും അനുയായികളും രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നിരുന്നു. യൂസുഫിന്റെ കീഴില്‍ തബ്‌ലീഗി പ്രവര്‍ത്തനം വ്യാപിക്കുകയുണ്ടായി. അനുയായികളെ അദ്ദേഹം ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി പറഞ്ഞയച്ചു. മിഡിലീസ്‌ററിലേക്കും പടിഞ്ഞാറിലേക്കും ചൈനയിലേക്കും അവര്‍ യാത്ര തിരിച്ചു. 1965 ല്‍ യൂസുഫ് മരണപ്പെടുമ്പോഴേക്കും തബ്‌ലീഗ് അന്തര്‍ദേശീയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരുന്നു. ഇനാമുല്‍ ഹസനായിരുന്നു യൂസുഫിന്റെ മരണശേഷം നേതൃത്വമേറ്റെടുത്തത്. തന്റെ മുന്‍ഗാമിയെപ്പോലെ അദ്ദേഹവും ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അതിനായി യൂറോപ്പിലേക്കും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ അദ്ദേഹം യാത്ര ചെയ്തു.1995 ല്‍ അദ്ദേഹത്തിന്റെ മരണശേഷം തുടര്‍ന്നങ്ങോട്ട് മൂന്ന് പേരടങ്ങുന്ന ഒരു കമ്മറ്റി (ശൂറ)യാണ് തബ്‌ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഹജ്ജ് കഴിഞ്ഞാല്‍ പിന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നത് ബംഗ്ലാദേശില്‍ വെച്ച് എല്ലാ വര്‍ഷവും നടക്കുന്ന തബ്‌ലീഗിന്റെ സമ്മേളനത്തിലാണ് എന്നാണ് പറയപ്പെടുന്നത്. ഉപസംഹാരം തബ്‌ലീഗ് ജമാഅത്ത് അടക്കമുള്ള പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ചരിത്രവും സാമൂഹ്യശാസ്ത്രവും രാഷ്്ട്രീയപരം തന്നെയാണ്. എന്നാലതൊരിക്കലും ലിബറല്‍ ഭാവനകള്‍ നിര്‍വ്വചിക്കുന്ന രാഷ്്ട്രീയ സംവര്‍ഗമല്ല. എത്തിക്‌സിനും വ്യക്തിസംസ്‌കരണത്തിനും ഭാവിയെക്കുറിച്ച പ്രതീക്ഷാനിര്‍ഭരമായ ആലോചനകള്‍ക്കും കേന്ദ്രസ്ഥാനമുള്ള രാഷ്ട്രീയമാണത്. ദേശരാഷ്ട്രങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള വളരെ പരിമിതവും 'പരിശുദ്ധമാക്കപ്പെട്ടതുമായ' വായനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരിക്കലും ഇസ്‌ലാമിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ചരിത്രപരമായ നരവംശശാസ്ത്രം മനസ്സിലാക്കാന്‍ കഴിയില്ല. മെത്തഡോളജിക്കല്‍ നാഷണലിസത്തിനകത്തുനിന്ന് ചിന്തിക്കുമ്പോഴാണ് അവയെ ദേശവിരുദ്ധമെന്നോ ഇറക്കുമതി ചെയ്യപ്പെട്ട ഐഡിയോളജിയെന്നോ പറയേണ്ടി വരുന്നത്. അതുപോലെത്തന്നെ Islam observed എന്ന പുസ്തകത്തില്‍ ക്ലിഫോര്‍ഡ് ഗീര്‍ട്‌സ് സ്ഥാപിക്കുന്നതു പോലെ സഹിഷ്ണുതയിലൂന്നിയതും ലോക്കല്‍ സംസ്‌കാരത്തോട് ഇണങ്ങിനില്‍ക്കുന്നതുമായ സൂഫീ ഇസ്‌ലാമും അസഹിഷ്ണുതയെ അടിസ്ഥാനപ്പെടുത്തിയതും യൂണിവേഴ്‌സലുമായ അറബ്-സലഫി ഇസ്‌ലാമും എന്ന വിഭജനത്തോടും എനിക്ക് താല്‍പര്യമില്ല. തലാല്‍ അസദ് സൂചിപ്പിച്ച പോലെ ഇസ്‌ലാമിനെ ഒരു വ്യാവഹാരിക പാരമ്പര്യമായി (discursivet radition) സമീപിക്കുക എന്നത് വളരെ പ്രധാനമാണ്. അപ്പോള്‍ മാത്രമേ ഇബ്‌നു തൈമിയ്യ, ശൈഖ് സര്‍ഹിന്ദി, ശാഹ് വലിയുല്ല തുടങ്ങിയ ഉലമാക്കളുടെ പരിഷ്‌കരണ സംരംഭങ്ങളെ സത്യസന്ധമായി വായിക്കാനും വിലയിരുത്താനും സാധ്യമാവുകയുള്ളൂ. വിവര്‍ത്തകക്കുറിപ്പ്: ഡിസ്‌കോര്‍സ് എന്നത് ഫൂക്കോവിന്റെ ആശയമാണ്. ഒരുപാട് പരിമിതിയുണ്ടെങ്കിലും വ്യവഹാരം എന്നാണ് മലയാളത്തില്‍ ഇതിനെ പരിഭാഷപ്പെടുത്താറുള്ളത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമായാണ് ഡിസ്‌കോര്‍സിനെ ഫൂക്കോ വിവരിക്കുന്നത്. അധികാരം, പീഡനം, ഇര തുടങ്ങിയവയെല്ലാം ഏതെങ്കിലും അളവില്‍ മാറിക്കൊണ്ടിരിക്കുന്നതാണ്. തലാല്‍ അസദ് ഇതിനെ തന്റെ Discursive Tradition എന്ന കണ്‍സപ്റ്റിനെ പരിചയപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു. ഡിസ്‌കഴ്‌സീവ് ട്രഡീഷന്‍ എന്ന വാക്കിലൂടെ അസദ് പാരമ്പര്യം എന്നത് ഒരിടത്തും കെട്ടിക്കിടക്കാത്ത ഒന്നാണെന്ന് വ്യക്തമാക്കുന്നു. അസദിന്റെ The idea of Anthropology of islam എന്ന പഠനം ഇതിനെ ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്.
കാലങ്ങള്‍ മുമ്പായിരുന്നെങ്കില്‍ ഇന്നലെ ഇങ്ങനയൊരു ഫോണ്‍ കോള്‍ പ്രതീക്ഷിക്കാമായിരുന്നു. തോളത്തൊരു തോര്‍ത്തുമിട്ട്‌ വീട്ടില്‍ നില്‍ക്കുകയാണെങ്കിലും , അവനെ വിശ്വസിപ്പിച്ചു മറുപടി പറയാമായിരുന്നു. ''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്‌..'' ഇന്നലെ ആ കോള്‍ വന്നില്ല. ഇനിയൊരിക്കലും വരികയുമില്ല. എന്നാലും നിന്റെ നമ്പര്‍ ഇപ്പോഴും ഞാന്‍ മായ്‌ച്ചു കളഞ്ഞിട്ടില്ല. ഇനിയൊരിക്കലും നീ വിളിക്കില്ലെന്നറിഞ്ഞിട്ടും, നിന്നെ പറ്റിക്കാനെനിക്ക്‌ കഴിയില്ലെന്നറിഞ്ഞിട്ടും നിന്റെ നമ്പറിങ്ങനെ ശേഷിക്കും. ഒരു വിഷുനാള്‍ മുതല്‍ നിതാന്തമൗനത്താല്‍ നിശ്ചലമായിപ്പോയ അക്കങ്ങള്‍. മഴയും വെള്ളച്ചാട്ടവും കാടുമൊക്കെ നിറഞ്ഞുനിന്ന യാത്രയുടെ മടക്കത്തില്‍ മനസില്‍ മുഴുവന്‍ നീയായിരുന്നു, രഘൂ. പറയാതെ പോയവരെ ഒടുവില്‍ കണ്ടതെവിടെ വച്ചായിരുന്നെന്നു ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ട്‌. വെറുതെയാണ്‌, ഇന്നലെയും കൂടി കണ്ടതാണല്ലോ എന്നു പറഞ്ഞു തീര്‍ക്കുമ്പോള്‍, ഇന്നലെ കണ്ടിട്ടും പറയാതെ പോയതിന്റെ പരാതിയോ, ആ കാഴ്‌ചയുടെ ആവര്‍ത്തനമുണ്ടാവില്ലെന്ന നിരാശയോ അല്ല നിഴലിക്കുന്നത്‌. അടുത്ത കൂടിക്കാഴ്‌ചയ്‌ക്കായി കാത്തുവയ്‌ക്കാതെ മരണം തട്ടിയെടുത്തത്തിന്റെ വേദന നിറഞ്ഞ അവിശ്വസനീയതയാണ്‌. രഘൂ, നീയും അങ്ങനെയായിരുന്നു. അവസാനമായി വിളിച്ചത്‌ നടന്‍ അഗസ്‌റ്റിന്റെ നമ്പര്‍ ചോദിച്ചായിരുന്നു. പക്ഷേ അവസാനം കണ്ടത്‌.... ഓര്‍മ്മയില്ല. ഒരു കണക്കിനതാണു നല്ലതും. ഒരുപാട്‌ കാഴ്‌ചകളില്‍ ഒടുക്കത്തേതെന്നു തിരിച്ചറിഞ്ഞ്‌ മനസില്‍ ചോര പൊടിയും പോലെ ചേര്‍ത്തു വയ്‌ക്കണ്ടല്ലോ. നീ പോയതിനു ശേഷം ഞാനൊരു കരുതല്‍ കൊടുക്കുന്നുണ്ട്‌. പലരുമായുള്ള ഓരോ കൂടിക്കാഴ്‌ചയും ഇനിയൊരിക്കലും ആവര്‍ത്തിച്ചേക്കില്ലെന്നൊരു മുന്നൊരുക്കത്തില്‍ പെരുമാറാന്‍ ശ്രമിക്കുന്നുണ്ട്‌ ഇപ്പോള്‍. അപൂര്‍വമായെങ്കിലും ആ മുന്നൊരുക്കം മറന്നു പോവും, പിന്നീടു പശ്ചാത്തപിക്കുമെങ്കിലും. രഘു, ലിബിന്‍, അമല്‍, രാജന്‍, സുദീപ്‌ ഒരു വിഷുത്തലേന്ന്‌ കോഴിക്കോട്‌ നിന്ന്‌ നീ വീട്ടിലേക്ക്‌ ബൈക്കോടിച്ചു വരുന്നതു മനസില്‍ കാണാന്‍ കഴിയുന്നുണ്ട്‌. നിന്റെയാ മുഷിഞ്ഞ ബാഗില്‍ അനിയനു കൊടുക്കാന്‍ കരുതിവച്ച കമ്പിത്തിരിയും മത്താപ്പുമൊക്കെയുണ്ടാകും. അച്ഛനുമമ്മക്കും കൈനീട്ടം നല്‍കാന്‍ കരുതിവച്ച പുതിയ പച്ചനോട്ടുകള്‍ മടങ്ങിക്കിടക്കുന്നുണ്ടാകും. പക്ഷേ പിറ്റേന്നു വിഷു പുലരുമ്പോള്‍ നീയില്ല. നിന്റെ സാന്നിധ്യം ചേര്‍ന്നു നിന്ന പകലിരവുകളില്ല. അരങ്ങത്തു കളിച്ചുകൊണ്ടിരിക്കുന്ന നാടകത്തിലെ നടന്‍ പറയാതെ പാതിവഴിക്കങ്ങ്‌ ഇറങ്ങിപ്പോയതു പോലെയായി. കഥയും മറ്റു കഥാപാത്രങ്ങളും ശേഷിക്കുന്നു, പൂര്‍ണ്ണമാക്കാന്‍ കഴിയാതെ, അരങ്ങൊഴിഞ്ഞ നടന്റെ അഭാവത്തില്‍ പകച്ചു പോയവര്‍. ആദ്യം കാണുമ്പോള്‍ എനിക്കും രഘുവിനും അവനും വേഷം വിദ്യാര്‍ത്ഥിയുടേതാണ്‌. പിന്നീട്‌ പത്രപ്രവര്‍ത്തകരുടേത്‌. ഷോര്‍ട്ട്‌ ഫിലിമിന്റെ എഡിറ്റിങ്‌ കഴിഞ്ഞ്‌, അകത്തിടമുണ്ടായിട്ടും പാസഞ്ചര്‍ തീവണ്ടിയുടെ വാതിലിനരികല്‍, മറൈന്‍ ഡ്രൈവിന്റെ സമരപ്പന്തലുകളില്‍, റിനൈസന്‍സ്‌ യാത്രകളില്‍...പിന്നെ പതിവായി ഫോണ്‍ കോളിന്റെ അപ്പുറത്തുമിപ്പറത്തും കോര്‍ത്തിട്ട പത്രപ്രവര്‍ത്തനസങ്കടങ്ങളുടെ സമസ്യകള്‍ പൂരിപ്പിക്കാനായി. നീ പോയ ശേഷം, ചാലക്കുടിയിലൂടെ പലവട്ടം കടന്നു പോയിട്ടുണ്ട്‌. പക്ഷേ നിന്റെ വീട്ടിലേക്കു പോകാന്‍ ഇപ്പോഴും ധൈര്യം വന്നിട്ടില്ല. അമ്മ പലവട്ടം വിളിക്കുന്നുണ്ട്‌. കയറിച്ചെല്ലുമ്പോള്‍ നീയങ്ങനെ ചിരിച്ചു കൊണ്ടു നിശ്ചലനായി ഒരു ഫോട്ടൊയില്‍ ഒതുങ്ങുന്നതു കാണാന്‍ വയ്യ. പുറത്തെ പച്ചപ്പിലേക്കു തുറക്കുന്ന ജനാലകളുള്ള നിന്റെ മുറിയില്‍ നീ കാണാത്ത പച്ചപ്പിന്റെ തണുപ്പറിയാന്‍ വയ്യ. പണ്ടു നമ്മള്‍ ഒരുമിച്ചു തുടങ്ങിയ മൂകാംബിക യാത്രയില്‍ നിന്നും, എനിക്ക്‌ പാതിവഴിയില്‍ ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട്‌. പിന്നീടൊരിക്കല്‍ ഒരുമിച്ചു പോകണമെന്നുറപ്പിച്ചിട്ടും നടന്നില്ല. ഇനിയൊട്ടു നടക്കുകയുമില്ല. യാത്രയില്‍ പാതിവഴിക്കിറങ്ങി പോയവരെയും നാം സഹയാത്രികര്‍ എന്നു തന്നെ വിളിക്കേണ്ടി വരും, ജീവിച്ചിരിക്കുന്നവരായാലും മറഞ്ഞവരായാലും. അങ്ങനെ നിന്റെ സഹയാത്രികരായിരുന്നവര്‍ ഇന്നും യാത്ര തുടരുന്നു, ദ ഷോ മസ്‌റ്റ്‌ ഗോ ഓണ്‍, പൊലിക പൊലിക ജീവിതം പൊലിക മറഞ്ഞവരെക്കുറിച്ചെഴുതാനാണ്‌ ഏറെ ബുദ്ധിമുട്ട്‌്‌. എങ്കിലും ഞാനിതങ്ങ്‌ കുറിക്കുകയാണ്‌. കുറിച്ചൊടുക്കുയാണ്‌. പണ്ടൊരിക്കല്‍ തീവണ്ടിയില്‍ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പുസ്‌തകങ്ങളെക്കുറിച്ചായിരുന്നു നമ്മുടെ ചര്‍ച്ച. എന്തെങ്കിലും എഴുതുന്നതിനു മുമ്പ്‌ വെറുതെയൊരു പുസ്‌തകം മറിച്ചു നോക്കി, ഒരു വാചകത്തിലുടക്കുന്നതും, ആ നിമിഷത്തില്‍, അപ്പോള്‍ നാം കടന്നു പോകുന്നതുമായ ജീവിതസന്ദര്‍ഭത്തോട്‌ താരതമ്യം ചെയ്യുന്നതും ഓര്‍മിക്കുന്നുണ്ടാകും. ഈ കുറിപ്പ്‌ അവസാനിക്കുമ്പോള്‍ മുന്നിലിരിക്കുന്നതു വിശുദ്ധ ഖുറാന്റെ മലയാള ഭാഷാന്തരമാണ്‌. ആദ്യത്തെ മറിച്ചു നോക്കലില്‍, പുതിയ പേജിന്റെ ഗന്ധമറിഞ്ഞ ശേഷം കണ്ണില്‍ കൊരുത്ത വാചകമിതാണ്‌. ''നിശ്ചയമായും നാം തന്നെയാണ്‌ മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്‌തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.'' സമാന്തരരേഖയില്‍ നിന്നും നീയങ്ങിറങ്ങിപ്പോയപ്പോഴും, സ്‌മരണകളുടെ ഒരു രേഖ, തീവണ്ടിപ്പാളങ്ങള്‍ പോലെ അറ്റമില്ലാതെ നീണ്ടു കിടക്കുന്നുണ്ട്‌. നീ ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഈ ഇടവേളയുണ്ടല്ലോ. അതൊക്കെ മാറ്റിവയ്‌ക്കേണ്ട കാലമാകുമ്പോള്‍, ഒരിക്കല്‍ക്കൂടി ധൈര്യമായി എന്നെ വിളിച്ചു ചോദിക്കണം, ''ഏട്ടാ എവിടെത്തി.'' അന്നു പറയാനായി ഞാനാ പഴയ മറുപടി തന്നെ കാത്തുവചിട്ടുണ്ട്‌. ''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്‌..'' ഇത്തവണ പറ്റിക്കില്ല. കുളിച്ചൊരുങ്ങി ഒരഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ ഉറപ്പായുമെത്താം. അന്നു നമുക്കൊരുമിച്ചാ സവാരി പോകാം. Posted by അനൂപ്‌ മോഹന്‍ at 11:31 PM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Tuesday, July 19, 2016 വികെഎന്നിന്റെ വേദവതി കഥയ്‌ക്കും യുദ്ധത്തിനും തുടക്കമാണു നന്നാവേണ്ടത്‌. യാത്ര ഭാരതപ്പുഴയുടെ തീരത്തേയ്‌ക്കാണ്‌. എന്നാല്‍ യുദ്ധത്തിനല്ല. എഴുതുമ്പോള്‍ നിളയൊരു ഒബ്‌സഷനാക്കി മാറ്റി ഒരു കഥ പടച്ചുവിടാനുമല്ല. ആജന്മപാപം തീരാന്‍, ഇരുട്ടുവീണ ഇടുങ്ങിയ ജീവിതഗുഹയിലൂടെ അപ്പുറം ചെന്നാല്‍ മതിയെന്നു തിരിച്ചറിയിപ്പിച്ച പുനര്‍ജനിയുടെ തീരത്തേക്ക്‌. മൃതപ്രായയായ നദിയുടെ ഓരങ്ങളില്‍, നിസാരജന്മങ്ങളെ നാലടുക്കുള്ള വിറകില്‍ എരിച്ചൊടുക്കി ജീവിതത്തിന്റെ നിസാരതയെ ബോധ്യപ്പെടുത്തിയ ഐവര്‍മഠത്തിന്റെ നാട്ടിലേക്ക്‌. ഇനിയും ഗ്രാമത്തിന്റെ ഛായ മാറ്റാന്‍ വിസമ്മതിക്കുന്ന തിരുവില്വാമലയിലേക്ക്‌. മൂന്നക്ഷരപ്പേരില്‍ മുക്കോടിമൂലയിലുമുള്ള വായനാരോഗം ബാധിച്ച മലയാളികളെ ഗൗരവമായി ചിന്തിപ്പിച്ചു ചിരിപ്പിച്ചു ചികിത്സിച്ച കഥാകാരന്റെ വീട്ടിലേക്കാണു സഞ്ചാരം.എഴുത്തിന്റെ സ്ഥിരം സങ്കേതങ്ങളെയും രീതികളെയുമൊക്കെ തിരുവില്വാമലയിലെ ഒരു ഓടിട്ട വീടിന്റെ വീട്ടുവരാന്തയിലിരുന്നു നിശബ്ദമായെഴുതി നിഷ്‌കരുണം തകര്‍ത്തു കളഞ്ഞ, വാചകത്തിന്റെയും വാക്കിനേയും വരച്ച വരയില്‍ നിര്‍ത്തിയ എഴുത്തുകാരന്റെ അക്ഷരസന്നിധിയിലേക്ക്‌. ഈ എഴുത്തിന്റെ ആദ്യവാചകത്തിനു കടപ്പാടു രേഖപ്പെടുത്തേണ്ട വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ വീട്ടിലേക്ക്‌. തിരുവില്വാമലയില്‍ ബസിറങ്ങുമ്പോള്‍ വികെഎന്നിന്റെ വീട്ടിലേക്കു വഴികാട്ടാനായി ഐവര്‍മഠത്തിലെ രമേശന്‍ കോരപ്പത്ത്‌ കാത്തിരിക്കുന്നുണ്ടായിരുന്നു. കഥാകാരന്‍ കഥയും ജീവിതവുമൊഴിഞ്ഞശേഷം ആ വീട്ടിലേക്കു വരുന്ന ഹ്യൂമന്‍ ഇന്ററസ്റ്റ്‌ സ്റ്റോറി ദാഹികളെ അവിടെ എത്തിക്കുന്ന ചുമതല രമേശനാണ്‌. അതുകൊണ്ടു തന്നെ മഹാനായ സാഹിത്യകാരന്റെ, ചിന്തകന്റെ, ബുദ്ധിജീവിയുടെ ജീവിതശേഷം പത്രവാക്കുകള്‍ കൊണ്ടു മുറപ്പെടുത്തരുതെന്നൊരു ഉറപ്പു വാങ്ങിയിട്ടേ പലരെയും രമേശന്‍ ആ വീടിന്റെ ഉമ്മറത്തെത്തിക്കാറുള്ളൂ. വികെഎന്‍ ജീവിച്ചിരുന്ന കാലത്ത്‌, ആരാധനയോടെ, ബഹുമാനത്തോടെ ആ സാന്നിധ്യത്തിന്റെ ഓരം ചേര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കാനുമുണ്ട്‌ രമേശന്‌. അതിനുമപ്പുറം ഒരു ജനുവരി മാസത്തിന്റെ ഒടുക്കത്തില്‍ ഐവര്‍മഠത്തില്‍ വികെഎന്നിനു ചിതയൊരുക്കിയതും രമേശനായിരുന്നു. തിരുവില്വാമലയില്‍ നിന്ന്‌ ഒറ്റപ്പാലം റൂട്ടില്‍ അല്‍പ്പം മുമ്പോട്ടു പോയാല്‍ വലത്തോട്ടു തിരിയുന്ന ഇടവഴി. ആ വഴിയിലൂടെയായിരുന്നു പയ്യന്‍സും നാണ്വാരും ചാത്തന്‍സും നങ്ങേമയുമൊക്കെ സാഹിത്യലോകത്തിന്റെ വിശാലഭൂമികയിലേക്കു വിനയാന്വിതം കടന്നു പോയത്‌. കാതോര്‍ത്തു, ഒരു കാലത്തു സമകാലിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ ഗൗരവഹാസ്യത്തിന്റെ ചാട്ടവാറുകൊണ്ടു പ്രഹരിച്ചതിന്റെ മാറ്റൊലികള്‍ ഉയരുന്നുണ്ടോ ? വടക്കേ കൂട്ടാലയുടെ മുറ്റത്ത്‌ ഇരുമ്പു ഗെയ്‌റ്റില്‍ ആംഗലേയത്തില്‍ എഴുതിയിരിക്കുന്നു, വികെഎന്‍. ഇടതുവശത്ത്‌ വികെഎന്‍ സ്‌മാരകം. വാഹനശബ്ദത്തിന്റെ കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയ വീടിനു മുന്നില്‍ സ്വതന്ത്രരായ അനേകം നായ്‌ക്കളുടെ കാവല്‍. അപരിചിതരായ സഞ്ചാരികള്‍ക്കു മുന്നില്‍ ശ്രേഷ്‌ഠമായ സേവനത്തിന്റെ സൂചനകള്‍ കുരയായി പുറത്തുവന്നു. ശേഷം, വീട്ടിലേക്കു കയറുമ്പോഴും ഒഴിഞ്ഞുമാറിയും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു. വികെഎന്‍ വിട പറഞ്ഞിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സര്‍ഗസൃഷ്ടിയുടെ സങ്കേതമായിരുന്നു ഒരുകാലത്ത്‌ ഈ വീട്‌, പലപ്പോഴും സജീവമായിരുന്ന സാഹിത്യചര്‍ച്ചകളുടെ തണുപ്പുള്ള വരാന്തകള്‍. അച്ഛനും ഭര്‍ത്താവുമൊക്കെയായി ജീവിതത്തിന്റെ ചട്ടകള്‍ മറിയുമ്പോള്‍ എക്കാലത്തും എഴുത്തുകാരനായിരുന്നു അദ്ദേഹം. സ്വന്തം മനസിനിഷ്ടപ്പെട്ടതു എഡിറ്റിങ്ങില്ലാതെ എഴുതി മലയാളിയെ വിസ്‌മയിപ്പിച്ചയാള്‍. കാലം തെറ്റി അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുന്നതിന്റെ ആകാംക്ഷയ്‌ക്കു വിരാമമിടാം. വികെഎന്നിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുണ്ട്‌. സജീവമായിരുന്ന സാഹിത്യകാലത്തിലും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കു നിറഞ്ഞ ഏടുകളിലും ഒപ്പമുണ്ടായിരുന്ന ഒരാള്‍, ബാലചന്ദ്രന്റെയും രഞ്‌ജനയുടെയും അമ്മ. വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ വാമഭാഗം. വേദവതിയമ്മ. വികെഎന്നിന്റെ ഇരുപത്തഞ്ചാം വയസു മുതല്‍ ആ ജീവിതത്തിന്റെ കൂട്ട്‌. ഒടുവില്‍ എഴുപത്തഞ്ചാം വയസില്‍, അമ്പതുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വികെഎന്‍ വിട പറയുമ്പോഴും ശേഷിക്കുന്നു ആ ഓര്‍മകള്‍. പറയുന്നതിലേറെ എഴുതിത്തീര്‍ത്ത സാഹിത്യകാരന്റെ സഹധര്‍മ്മിണി മുന്നിലിരിക്കുന്നു. അരികില്‍, ഒരു പരിചയപ്പെടുത്തലിനു ശേഷം നിശബ്ദനാകാന്‍ രമേശനും. പക്ഷേ, വികെഎന്‍ സ്‌മരണയുടെ സംസാരത്തിനിടയില്‍ നിശബ്ദത വഴിമാറിപോകുന്നു. കാരണം പറയുന്നതു വികെഎന്നിനെക്കുറിച്ചാണ്‌. വേദവതി വികെഎന്നിന്റേതായി ഈ വീട്ടില്‍ അമ്മയ്‌ക്ക്‌ മകന്‍ ബാലചന്ദ്രന്റെ ഭാര്യ രമ കൂട്ടിനുണ്ട്‌. മകള്‍ രഞ്‌ജന എറണാകുളത്തും. '' ഇവിടെയിരുന്നായിരുന്നു എഴുതിയിരുന്നത്‌, ചിലപ്പോള്‍ മുകളില്‍''. അമ്മ പറഞ്ഞു തുടങ്ങി. അരികിലെ കസേരയിലിരുന്നു ജനലഴികളിലൂടെ പുറത്തേക്കു നോക്കിയാല്‍ വീട്ടിലേക്കുള്ള വഴി കാണാം. കാറ്റ്‌ യഥേഷ്ടം കടന്നു പോകുന്ന വരാന്തയിലെ കസേരയിലിരുന്നു വികെഎന്‍ എഴുതുന്നതു സങ്കല്‍പ്പിച്ചു നോക്കി. അമ്മ പറയുമ്പോള്‍ കണ്‍മുന്നില്‍ കാണുന്നതു പോലെ, ഇടയ്‌ക്കു ചിരിച്ചും കണ്ണുനിറഞ്ഞുമൊക്കെ സംസാരം തുടര്‍ന്നു. സാഹിത്യവും ജീവിതവും സഹപ്രവര്‍ത്തകരും ശീലങ്ങളും നിശബ്ദതയും തമാശകളും......മുന്നിലൊരു ക്യാന്‍വാസില്‍ വാക്കുകളിലൂടെയൊരു വികെഎന്‍ ജീവിതം വരച്ചിടുകയായിരുന്നു അമ്മ. പ്രായാധിക്യത്തിനും മറയ്‌ക്കാന്‍ കഴിയാത്ത പൂര്‍ണതയോടെ. തലശേരിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡില്‍ വികെഎന്‍ ജോലി ചെയ്‌തിരുന്ന കാലത്താണ്‌ അദ്ദേഹത്തെ ആദ്യം കാണുന്നത്‌ . അവിടെ ദേവസ്വം ഇന്‍സ്‌പെക്‌റ്ററായിരുന്നു വേദവതി അമ്മയുടെ അച്ഛന്‍ കെ. സി. നമ്പ്യാര്‍. അക്കാലത്തും വികെഎന്‍ എഴുതിയിരുന്നു. ഫ്രീ ഇന്ത്യയിലും ഇലസ്‌ട്രേറ്റഡ്‌ വീക്കിലിയിലുമൊക്കെ വരുന്ന കഥകള്‍ വേദവതിയുടെ കൈകളിലുമെത്തിയിരുന്നു. അച്ഛന്റെ ഓഫിസിലെ ജോലിക്കാര്‍ ഓഫിസിലെ ഒരാള്‍ എഴുതിയതാണെന്നു പറഞ്ഞുകൊണ്ടു മാഗസിനുകള്‍ കാണിച്ചു തന്നു. ഇംഗ്ലിഷിലും മലയാളത്തിലും എഴുതും. വിമല, ഡ്രിപ്‌ ഡ്രോപ്പ്‌ തുടങ്ങിയവയൊക്കെ അക്കാലത്ത്‌ എഴുതിയവയാണെന്ന്‌ ഓര്‍ക്കുന്നു അമ്മ. എഴുത്തും വായനയും ജോലിയുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. പിന്നീടെപ്പോഴോ ആ എഴുത്തുകാരന്റെ വിവാഹാലോചന വന്നു. വേദവതി, വികെഎന്നിന്റെ ഭാര്യയാവുന്നതു ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച്‌. അന്ന്‌ അദ്ദേഹത്തിന്‌ ഇരുപത്തഞ്ചു വയസ്‌. വിജയന്‍ ഒരു സാധു, കുട്ടികളെ പോലെയാ ജേണലിസത്തില്‍ വലിയ താല്‍പ്പര്യമായിരുന്നു അദ്ദേഹത്തിന്‌. അതുകൊണ്ടു തന്നെ അധികം വൈകാതെ പത്രപ്രവര്‍ത്തനത്തിനായി ഇന്ദ്രപ്രസ്ഥത്തിലെത്തി അദ്ദേഹം. ഒ. വി. വിജയന്‍ വിളിച്ചിട്ടായിരുന്നു ആ യാത്ര. ശങ്കേഴ്‌സ്‌ വീക്കിലിയിലടക്കം ഒരുപാടു സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തു. ഡല്‍ഹിയിലായിരുന്ന കാലത്തു ഒ. വി. വിജയന്‍, എം. പി. നാരായണപിള്ള തുടങ്ങിയവരുമൊക്കെയായി സജീവസൗഹൃദവും. എഴുത്തും പുരോഗമിച്ചു കൊണ്ടിരുന്നു. ഒ. വി. വിജയനെക്കുറിച്ച്‌ ഏറെ പറയാനുണ്ട്‌ വേദവതിയമ്മയ്‌ക്ക്‌. '' ഒരു സാധു, കുട്ടികളെപ്പോലെയാ, ഉണ്ണാനും കൂടിയറിയില്ല. വികെഎന്നിനെ ചെറിയാ പേടിയാ. ചൂടുവെള്ളം വേണം കൈകഴുകാന്‍, അതൊക്കെ സൂത്രത്തില്‍ ചോദിക്കും''. ഒരിക്കല്‍ വിജയന്‍ വീട്ടില്‍ പോകാന്‍ ലീവെടുത്തു, താമസിച്ചിരുന്ന വീടൊഴിഞ്ഞു. എന്നാല്‍ വീട്ടില്‍ പോയതുമില്ല. താമസിക്കാന്‍ ഇടമില്ലാതായപ്പോള്‍ എത്തിയതു വികെഎന്നിന്റെ മുന്നില്‍. അങ്ങനെ കുറച്ചുനാള്‍ ഡല്‍ഹിയിലെ വീട്ടിലുണ്ടായിരുന്നെന്നു വേദവതിയമ്മ ഓര്‍ക്കുന്നു. വികെഎന്‍ ഒ. വി. വിജയനെ വിശേഷിപ്പിച്ചിരുന്നതു ബുദ്ധിജീവി എന്ന്‌. അങ്ങനെ പറയുമ്പോള്‍, നമ്മുടെ വിജയനോ എന്നു ഞാന്‍ സംശയിക്കും. നന്നായി വരയ്‌ക്കുമായിരുന്നു, '' മൂന്നാല്‌ വര വരഞ്ഞാല്‍ ഒരാളായി ''. അങ്ങനെ പത്തു കൊല്ലത്തോളം ഡല്‍ഹിയില്‍. ഒറ്റ മകനായിരുന്നതു കൊണ്ട്‌ അമ്മ വിളിച്ചപ്പോള്‍ നാട്ടിലേക്കു പോന്നു. വീട്ടില്‍ ഇരുന്നു വായനയും എഴുത്തും തന്നെയായിരുന്നു പിന്നീട്‌. അങ്ങനെ സമയമൊന്നുമില്ല, തോന്നുമ്പോ എഴുതും. രാത്രിയിലോ പകലോ. പക്ഷേ എഴുതുമ്പോള്‍ ചുറ്റുപുറം നടക്കുന്നതൊന്നും അറിയില്ല. ഒരാള്‍ വന്നുനിന്നാല്‍പ്പോലും ചിലപ്പോള്‍ കണ്ടില്ലെന്നു വരും. ഒരിക്കല്‍ അങ്ങനെ രണ്ടുപേരു വന്നു. ഗെയ്‌റ്റിന്റെ അവിടെ നില്‍ക്കായിരുന്നു. നായ്‌ക്കള്‍ മുന്നില്‍ കിടക്കുന്നതു കൊണ്ടു വീടിന്റെ മുറ്റത്തേക്കു വരാനും അവര്‍ക്കു പേടി. വികെഎന്‍ ഗൗരവമായ എഴുത്തില്‍ മുഴുകിയിരുന്നതു കൊണ്ടു കണ്ടതുമില്ല. '' അതാരാ നിക്കണ്‌, നായ്‌ക്കളെ കണ്ടിട്ടാവും വരാത്തെ ''. അദ്ദേഹം തലയുയര്‍ത്തി നോക്കി. നായകളെ പേടിച്ചു പുറത്തു നില്‍ക്കുവന്നരോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു. '' വന്നോളിന്‍ അതൊക്കെ നമ്മടെ വര്‍ഗം തന്നെ''. ഈ വീട്‌ ഒരിക്കലും ശൂന്യമായിരുന്നില്ല. വേദവതിയമ്മ അഴികള്‍ക്കുള്ളിലൂടെ പുറത്തേക്കു നോക്കി. ഓര്‍മകള്‍ പടികടന്നു വരുന്നു. പിന്നെ മെല്ലെ പറഞ്ഞു, എപ്പോഴും ആള്‍ക്കാര്‍ വരും. പറ്റുന്നയാള്‍ക്കാരാണെങ്കില്‍ കുറെനേരം സംസാരിക്കും. അല്ലാത്തവരെ പണിയുണ്ട്‌ എന്നു പറഞ്ഞ്‌ ഒഴിവാക്കുകയും ചെയ്യും. '' ആ പടികള്‍ കയറി ബഷീര്‍ വരുന്നത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌. ഇന്നാളു വന്ന പോലെ കണ്ണിലിരിക്കണൂ''. സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍. അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഇവിടെ എപ്പോഴും വരും. നാണ്വാരില്‍ വികെഎന്നിന്റെ ഒരു ബഷീര്‍ പരാമര്‍ശമുണ്ട്‌. പത്രപരസ്യത്തിലൂടെ പൂവനെ കണ്ടെത്തുന്ന കഥ കോഴി വിവരിക്കുന്നു, '' കുക്കുടം വടമഗോത്രത്തില്‍പ്പെട്ട അഭിജാതയായ ഒരു പിടയ്‌ക്ക്‌ സുമുഖനായ ഒരു പൂവനെ ആവശ്യമുണ്ട്‌. റിപ്പീറ്റ്‌ ' പൂവന്‍' നോട്ട്‌ 'പൂവന്‍പഴം' ബൈ വൈക്കം മുഹമ്മദ്‌ ബഷീര്‍. ജാതകവും ഫോട്ടൊയും സഹിതം അപേക്ഷിക്കുക. കോഴിക്കൂട്‌ നമ്പര്‍..''കോഴി കഥ പറയുമ്പോള്‍ മൃഗങ്ങളും ഭൂമിയുടെ അവകാശികളാണെന്നു പറഞ്ഞ ബഷീറിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ. കഥയുടെ സുല്‍ത്താന്‍ ആ കിരീടം വികെഎന്നിനു നല്‍കിയ ഓര്‍മയുണ്ട്‌ രമേശന്‌. വികെഎന്‍ ഒരു കഥ പറഞ്ഞത്രേ. ആ കഥ കേട്ടതോടെ കഥയുടെ രാജാവ്‌ എന്ന കിരീടം അദ്ദേഹത്തിനു നല്‍കുന്നു എന്നായിരുന്നു ബഷീര്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി ഉണ്ടായി, ആ കഥ എന്താണെന്നു പറയാന്‍ കഴിയില്ല. ഒറ്റയെഴുത്താണ്‌ തിരുത്തലൊന്നുമില്ല ഒരു പേപ്പറു കഷ്‌ണം കണ്ടാല്‍ പോലും വിടില്ല. എല്ലാം വായിക്കും. പക്ഷേ, പഠിക്കുന്ന കാലത്ത്‌ ക്ലാസ്‌ പുസ്‌തകം വായിക്കില്ലായിരുന്നെന്നു അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു കേട്ടതായി വേദവതിയമ്മ പറയുന്നു. അതിനൊക്കെ അമ്മാവന്മാരുടെ കൈയില്‍ നിന്നു നല്ല തല്ലും കിട്ടിയിട്ടുണ്ട്‌. വായിക്കണം കുട്ടികളെ, എന്നാലേ എഴുതാന്‍ പറ്റൂ എന്നൊക്കെ കുട്ടികളോടും പറയുമായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്നു വീട്ടിലെത്തി, കുറച്ചുകാലം കാലം കൃഷിയൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ മരണശേഷം അതൊക്കെ വിറ്റു. അമ്മ ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ ചെയ്‌താല്‍ അമ്മയ്‌ക്കു വിഷമമാകും എന്നും കരുതിയിരുന്നു അദ്ദേഹം. ശിഷ്ടജീവിതം എഴുത്തിനും വായനയ്‌ക്കും മാത്രമായി. എഴുത്തിന്റെ ചര്‍ച്ചകളില്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിനു മറുപടി ഉടനെ ലഭിച്ചു. '' എന്നോടൊന്നും പറയാന്‍ നിക്കില്ല. ഒറ്റയെഴുത്താണ്‌. പിന്നീട്‌ തിരുത്തലൊന്നുമില്ല. വായിച്ചു പോലും നോക്കില്ല. എഴുതിക്കഴിഞ്ഞു കാര്യസ്ഥന്‍ കോരിയുടെ കൈയില്‍ കൊടുത്തു പോസ്‌റ്റ്‌ ചെയ്യും. പി്‌ന്നീട്‌ അച്ചടിച്ചു വരുമ്പോഴായിരിക്കും അതൊക്കെ കാണുക തന്നെ. ചിലപ്പോഴൊക്കെ എവിടെയാണു പോകുന്നതെന്നു പറയില്ല. എപ്പോഴാണു വരുന്നതെന്നും പറയില്ല. എഴുത്തുകാരെ കിട്ടിയാല്‍ വിടില്ല, അവിടെ കൂടും. പക്ഷേ, എവിടെയെങ്കിലും ചെന്നാല്‍ ഒരു ഫോണ്‍ വരും, '' ഞാന്‍ ഇവിടെ ഉണ്ട്‌ട്ടോ ''. അംഗീകാരങ്ങള്‍ ഒരിക്കലും മോഹിപ്പിക്കുകയോ, സന്തോഷിപ്പിക്കുകയോ ചെയ്‌തിരുന്നില്ല അദ്ദേഹത്തെ. ഏതൊരു സാധാരണ ദിവസവും പോലെ അവാര്‍ഡ്‌ പ്രഖ്യാപനദിവസങ്ങളും കടന്നു പോയിരുന്നു ജീവിതത്തില്‍. ഒന്നിനോടും ഒരു മോഹവുമില്ലാതെ എഴുത്തിനെ മാത്രം സ്‌നേഹിച്ച മനുഷ്യന്‍. ചില എഴുത്തൊക്കെ ടൈപ്പ്‌ റൈറ്ററില്‍ ചെയ്‌തുകൊടുത്തിരുന്ന അയ്യപ്പന്‍ എന്ന അയല്‍ക്കാരന്‍ ഒരിക്കല്‍ രാവിലെ വന്നു പറഞ്ഞു, ചുങ്കത്ത്‌ പോയപ്പോ പത്രം കണ്ടു, ഒരു അവാര്‍ഡ്‌ കിട്ടിയിരിക്കുന്നു. '' എനിക്കോ ? എന്തിനാണാവോ ? എന്തിനാ അവര്‌ അവാര്‍ഡ്‌ തന്നേയെന്നു മനസിലായില്ല'' എന്നായി വികെഎന്‍. ചിലപ്പോഴൊക്കെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വന്നു പറയും, അവാര്‍ഡ്‌ എനിക്കാണ്‌ ഇക്കുറി. അവാര്‍ഡിനു സ്വാഗതം, പണമായി തന്നാല്‍ മതിയെന്നൊരു എക്‌സ്റ്റെന്‍ഷന്‍ കൂടിയുണ്ട്‌ അംഗീകാരങ്ങളുടെ വികെഎന്‍ കഥകള്‍ക്ക്‌. ഒന്നിനോടും ആഗ്രഹമില്ലായിരുന്നു. ആരോടും ഭംഗിവാക്ക്‌ പറയാന്‍ അറിയില്ല. മനസിലുള്ളതു മുഖത്തു നോക്കി പറയും. ഒരിക്കല്‍ സുഖമില്ലാതായപ്പോള്‍ വികെഎന്നിനെ ആശുപത്രിയില്‍ എത്തിച്ചതു രമേശനായിരുന്നു. പിറ്റേദിവസം അസുഖവിവരങ്ങള്‍ അറിയാന്‍ രമേശന്‍ ആശുപത്രിയിലെത്തി. ദൂരെ നിന്നു തന്നെ രമേശന്‍ വരുന്നത്‌ അദ്ദേഹം കണ്ടു. നഴ്‌സുമാരെ വിളിച്ചു പറഞ്ഞു, ദാ വരുന്നവനോട്‌ ഇങ്ങോട്ട്‌ വരണ്ടാന്നു പറയൂ. സമയമാകുമ്പോ അറിയിക്കാം എന്നു പറഞ്ഞാല്‍ മതി. ഒരിക്കല്‍ അസുഖമായി ഒറ്റപ്പാലം ആശുപത്രിയില്‍ കിടക്കുന്നു. ഇദ്ദേഹം ആരാണെന്നോ, എഴുത്തുകാരനാണെന്നോ അവിടുത്തുകാര്‍ക്ക്‌ അറിയില്ലായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി കബീര്‍ കാണാന്‍ വന്നപ്പോള്‍ മാത്രമാണ്‌ ഇദ്ദേഹം ആരോ ആണെന്നു മനസിലായതു തന്നെ. അതിനെക്കുറിച്ചു വികെഎന്നിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, '' നേഴ്‌സുമാര്‍ക്ക്‌ ഏറ്റവും വലിയയാള്‍ ഡോക്ടര്‍മാരാടോ, രബീന്ദ്രനാഥ ടാഗോര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല, പിന്നെയാ '' രാവിലെ എഴുന്നേറ്റാല്‍ ആദ്യം പത്രം വായന. പിന്നെ ബ്രേക്ക്‌്‌ഫാസ്റ്റ്‌. പിന്നെ എഴുത്തിന്റേയും വായനയുടേയും ലോകമായിരുന്നു. ഇംഗ്ലിഷും മലയാളവുമൊക്കെ വായിക്കും, കുറിച്ചു വയ്‌ക്കും. ഒന്നിനോടും ഒരു ആഗ്രഹവുമില്ലായിരുന്നു. ഒരു മല്ല്‌ മുണ്ടും ബനിയനും. കുറെ പുസ്‌തകങ്ങളും, വേദവതിയമ്മ ഓര്‍ക്കുന്നു. പുതിയ വസ്‌ത്രം കൊടുത്താല്‍ പറയും, അതൊക്കെ അവിടെ വയ്‌ക്കൂ, പഴയതു മതി. കുറെ പുസ്‌തകങ്ങള്‍ സമീപത്തെ ലൈബ്രറിക്കു കൊടുത്തു. ഒരു ഓട്ടൊറിക്ഷയിലായിരുന്നു അതു കൊണ്ടുപോയത്‌. അത്രയ്‌ക്കുണ്ടായിരുന്നു വികെഎന്നിന്റെ പുസ്‌തകശേഖരം. വായനയായിരുന്നു ഏറ്റവും വലിയ ശീലം. '' അവസാനകാലമായപ്പോള്‍ കാഴ്‌ചയ്‌ക്കു പ്രശ്‌നം. വായിക്കാന്‍ പറ്റാത്ത അവസ്ഥ. വല്ലാതെ മെലിയേം ചെയ്‌തു. ഞാന്‍ പേടിച്ചു ''. അറിവിന്റെ ആള്‍രൂപം തന്നെയായിരുന്നു വികെഎന്‍. വിജ്ഞാനം പരന്നു കിടക്കുന്ന അവസ്ഥ. കാളിദാസനെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ അവസാനിക്കുന്നതു ക്രിക്കറ്റിലായിരിക്കും. പ്രകൃതിയെ ഇത്രയും സൂക്ഷ്‌മമായി നിരീക്ഷിച്ച വ്യക്തിയില്ല. പക്ഷികളുടെ ശബ്ദം കേട്ടു പറയും ഏതാണെന്ന്‌. പാചകവും വലിയ കാര്യമായിരുന്നു. കുറുക്ക്‌ കാളനെക്കുറിച്ചൊക്കെ വര്‍ത്തമാനം പറയും. പാചകമൊന്നും ചെയ്യില്ല. പക്ഷേ എല്ലാം അറിയും. കഥകളിയും മദ്ദളവും ചെണ്ടയും ജ്യോത്സ്യവും..ഗംഗാധരന്‍ മാഷ്‌ എന്നൊരു ജ്യോത്സ്യന്‍ വന്നതും രണ്ടു പേരും ചേര്‍ന്നിരുന്നു പഠിച്ചതും, പിന്നെ വായിച്ചു മനസിലാക്കിയതുമൊക്കെ ഇന്നലെ പോലെ ഓര്‍ക്കുന്നു. അങ്ങനെ ഒരു വികെഎന്‍ ഉണ്ടായിരുന്നു ജീവിതത്തിന്റെ ഓരോ സ്‌റ്റേജും തിരിച്ചറിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം ഭാര്യയോട്‌ പറഞ്ഞു, നാളെ നിന്നെ വിട്ടു പോണോല്ലോ.. എവിടേക്കാ പോണേ, ഇതാപ്പ രസായേ... അതിനുശേഷം മറ്റേതോ വിഷയത്തിലേക്കു വഴുതിപ്പോയ ആ പ്രവചനത്തിന്റെ അര്‍ഥം പിറ്റേദിവസമാണു തിരിച്ചറിഞ്ഞത്‌. മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ വേദവതിയെ വിട്ടുപോയി. '' ആരെയും ബുദ്ധിമുട്ടിച്ചേയില്ല, കുറച്ചു വയ്യായ്‌ക ഉണ്ടായിരുന്നു. പാവം, അങ്ങനെ ഒരു വികെഎന്‍ ഉണ്ടായിരുന്നു. '' ഒരു കഥ പറഞ്ഞവസാനിപ്പിക്കുന്നതു പോലെ വേദവതി പറഞ്ഞു നിര്‍ത്തി. അദ്ദേഹം പറഞ്ഞതു പോലെ ആ ജീവിതകഥയുടെ അവസാനവും നന്നായിത്തന്നെ അവസാനിച്ചിരിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ. ഫോട്ടൊ എടുക്കുമ്പോള്‍ വേദവതിയമ്മ വീണ്ടും പറഞ്ഞു. ഫോട്ടൊ എടുക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഓരോ ഓര്‍മയും എത്തിനില്‍ക്കുന്നതു വികെഎന്നിലേക്ക്‌ തന്നെ. അമ്പതുവര്‍ഷം മുഴങ്ങിയ ആ വിളിയുണ്ട്‌ ഈ കാതുകളില്‍, വേദ. ആ വിളിക്കു ശേഷം എത്രയോ പ്രാവശ്യം ഈ ഉമ്മറത്തേക്കു വന്നിട്ടുണ്ടാകാം. ഒടുവില്‍ മടങ്ങിപ്പോകുന്നതിന്റെ തലേന്നും പറയാനുണ്ടായിരുന്ന സങ്കടം, നിന്നെ വിട്ടു പോകണമെന്നതായിരുന്നല്ലോ...? സ്വഭാവങ്ങള്‍ മറന്ന കര്‍ക്കടകത്തിന്റെ വെയില്‍ മുറ്റത്തു വീണിരിക്കുന്നു. ജനലിലൂടെ പുറത്തേക്കു നോക്കി. അകത്തേക്കു പോയ അപരിചിതര്‍ വരാന്‍ വൈകുന്നതു കൊണ്ടാവും അര്‍ദ്ധമയക്കത്തിലൊരു കാവലിന്റെ ഭാവത്തില്‍ നായകള്‍. തിരികെയിറങ്ങുമ്പോള്‍ വേദവതിയമ്മ, നാരായണന്‍നായരുടെ വേദ പറയാന്‍ മറന്നില്ല, '' നല്ലതു മാത്രമേ എഴുതാവൂ, എന്നാലേ ഇനി വന്നാല്‍ ഞാന്‍ മിണ്ടോളൂ..'' ഇടവഴിയിലൂടെ ടാറിട്ട റോഡിലേക്കു നടന്നു. ചാത്തന്‍സ്‌, നാണ്വാര്‌, പയ്യന്‍സ്‌, നങ്ങേമ...ആ വഴിയിലൂടെ അടുത്ത ജീവിതപ്പെരുവഴിയിലേക്കു തിരിയും വരെ അവരങ്ങനെ നിറഞ്ഞു നില്‍ക്കുകയായിരുന്നു മനസില്‍. പിന്നെ അതിനൊക്കെ മുകളില്‍, ഒരിടത്തൊരിടത്തു ജീവിച്ചിരുന്ന വികെഎന്നും. ഫോട്ടൊ...ജിമോന്‍ കെ. പോള്‍. വര..... ഗിരീശന്‍ ഭട്ടതിരിപ്പാട്‌. Posted by അനൂപ്‌ മോഹന്‍ at 10:17 AM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Friday, April 22, 2016 അഭ്ര''ലീലകള്‍'' കാണുന്ന നേരത്ത്‌....... മലയാള സാഹിത്യത്തില്‍ മറക്കാതെ ശേഷിക്കുന്ന രണ്ടു ലീലമാരുണ്ട്‌. അധികമൊന്നും മിണ്ടാതെ അച്ഛന്റെ കൂടെ കയറിവന്ന്‌, കുടുംബത്തില്‍ സംശയത്തിന്റെ ശേഷിപ്പുകളും, സഹോദരന്റെ തൊണ്ടയില്‍ വേദനയുടെ മുഴയും അവശേഷിപ്പിച്ച്‌, ഒരു പാടവരമ്പിലൂടെ നടന്നകന്നു പോയ ''നിന്റെ ഓര്‍മയ്‌ക്ക്‌'' എന്ന ചെറുകഥയിലെ എംടിയുടെ ലീല. പിന്നെയുള്ളത്‌ എംടിയെക്കാള്‍ ഗൗരവമുഖം സ്വന്തമായുള്ള ആര്‍. ഉണ്ണിയുടെ ലീല എംടിയുടെ വരികള്‍ തന്നെ കടമെടുത്തെഴുതട്ടേ, പന്തീരാണ്ടിനുശേഷം ഞാനിന്നു ലീലയെക്കുറിച്ചോര്‍ത്തുപോയി. എംടിയുടെ ലീലയെപ്പോലെ അഭ്രപാളിയില്‍ അധികമൊന്നും സംസാരിക്കാതെ അച്ഛാ എന്നൊരു ആശങ്കയുടെ നിലവിളി മാത്രമുപേക്ഷിച്ചു മനസില്‍ നിറഞ്ഞ രഞ്‌ജിത്തിന്റെ ലീല, ഉണ്ണിയുടെ ലീല. ലീല എന്ന ചെറുകഥയുടെ അഭ്രാവിഷ്‌കാരം സമ്മാനിക്കുന്നതു കഥയ്‌ക്ക്‌ സമാനമായ ഭാവനാനുഭവം തന്നെ. പതിവുസിനിമയുടെ ട്രാക്കില്‍ നി്‌ന്നും വ്യത്യസ്‌തമായി ഒരു ചെറുകഥയുടെ വായനാരസം നല്‍കുന്ന സുഖം അനുഭവിക്കാം, കണ്ടറിയാം അഭ്രാവിഷ്‌കാരത്തിലെ ലീലയിലൂടെ വായിച്ചാസ്വദിച്ച സാഹിത്യം സിനിമയാക്കുക എന്നതു തന്നെ സാഹസമാണ്‌. വായനയുടെ തലം നല്‍കുന്ന കാഴ്‌ചയുടെ ഭാവനാകാശങ്ങളുടെ ഉയരത്തിലേക്ക്‌ പറക്കാന്‍, വെള്ളിത്തിരയുടെ നാലതിരില്‍ ഒതുങ്ങുന്ന ആവിഷ്‌കാരങ്ങള്‍ക്ക്‌ പലപ്പോഴും കഴിയാറില്ല. എംടിയുടെ വാനപ്രസ്ഥം എന്ന കഥയുടെ സിനിമാവിഷ്‌കാരമായ തീര്‍ഥാടനം, മഞ്ഞിന്റെ അതേപേരിലുള്ള വെള്ളിത്തിരയിലെ പുനരാവിഷ്‌കാരം തുടങ്ങിയവയൊക്കെ ഇത്തരം ദുരന്തങ്ങള്‍ക്ക്‌ പാത്രമായ സിനിമകളാണ്‌. വാനപ്രസ്ഥത്തിലെ കരുണന്‍ മാഷും വിനോദിനിയും തീര്‍ഥാടനത്തില്‍ ജയറാമിലൂടെയും സുഹാസിനിയിലൂടെയും സിനിമയുടെ കുടജാദ്രി കയറിയപ്പോള്‍ അത്ഭുതം തോന്നിയില്ല പ്രേക്ഷകര്‍ക്ക്‌. വേറൊന്നും കൊണ്ടല്ല, വായനയില്‍ അവര്‍ കയറിയതു ഭാവനയുടെ സര്‍വജ്ഞപീഠം തന്നെയായിരുന്നു. ലീല വ്യത്യസ്‌ത അഭ്രാവിഷ്‌കാരമാകുന്നത്‌ ഇവിടെയാണ്‌. ചെറുകഥ സിനിമയിലേക്ക്‌ എങ്ങനെ മാറ്റിയെഴുതണമെന്നു മനസിലാക്കിത്തരുന്ന അഭ്രലീല തന്നെയാണ്‌ രഞ്‌ജിത്തിന്റേത്‌. മധ്യതിരുവിതാകൂറില്‍ നിന്ന്‌ പണക്കൊഴുപ്പിന്റെ പല്ലക്കില്‍ പുരുഷമോഹങ്ങളുടെ വയനാടന്‍ ചുരം കയറുന്ന കുട്ടിയപ്പന്റെ ആകാശക്കാഴ്‌ച മലയാള സിനിമയ്‌്‌ക്ക്‌ എറെക്കുറെ അന്യം തന്നെയാണ്‌. എങ്കിലും വന്യമായ മോഹങ്ങളുടെ സാക്ഷാത്‌കാരത്തി്‌ന്‌ പണം മാത്രം തടസമായി നിന്ന പുരുഷപ്രജകള്‍ക്ക്‌ കുട്ടിയപ്പനെ കുറെയെങ്കിലും തിരിച്ചറിയാന്‍ സാധിക്കും. ചെറുകഥകളില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുക എന്ന അനായാസമായ രീതി സിനിമയിലേക്ക്‌ രൂപമാറ്റം വരുത്തുമ്പോള്‍ കുട്ടിയപ്പന്റെ ആത്മാവ്‌ പേറാന്‍ ബിജു മേനോന്‌ സാധിക്കുന്നു. നല്ല നടനുള്ള പുരസ്‌കാരം നായകനടനു സമ്മാനിക്കുന്ന പ്രവണത ഉപേക്ഷിച്ചാല്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്ന പിള്ളേച്ചനും അംഗീകാരങ്ങള്‍ക്ക്‌ അര്‍ഹനാണ്‌. കുട്ടിയപ്പന്റെ കാമമോഹങ്ങള്‍ക്ക്‌ വഴിയൊരുക്കുമ്പോള്‍, പിള്ളേച്ചന്റെ മകളേക്കാള്‍ മൂന്നു വയസേ കൂടുതലുള്ളൂ എന്ന കുട്ടിയപ്പന്റെ ഓര്‍മ്മപ്പെടുത്തലില്‍, ആ അച്ഛന്റെ മുഖം പലവട്ടം ആശങ്കാകുലമാകുന്നുണ്ട്‌. സംഭാഷണമില്ലാതെ മുഖത്തു നിറയുന്ന ആ ഭാവം മാത്രം മതി വിജയരാഘവനിലെ നടനെ വിലയിരുത്താന്‍. പിന്നെയും നിറയുന്നു, സിനിമയ്‌ക്കു ശേഷവും നിറയുന്ന അഭിനയങ്ങള്‍. ജഗദീഷ്‌ അവതരിപ്പിക്കുന്ന ലീലയുടെ അച്ഛന്‍, തൂവാനത്തുമ്പികളില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളുടെ ഛായ തോന്നിപ്പിക്കുന്ന ദാസപ്പാപ്പി ( യാദൃച്ഛികമാകാം, ഒരു ഗോവണി കയറി ദാസപ്പാപ്പി പോകുന്ന ദൃശ്യം പോലും തൂവാനത്തുമ്പികളെ ഓര്‍മിപ്പിച്ചു ), നിനക്കൊക്കെ ഒന്നു പോയാല്‍ മതി വീര്യവും വീറും തീരും എന്നു പറയുന്ന വിരമിച്ച ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ മിന്നിമറയുന്ന തങ്ങളം ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്താദേവി...അങ്ങനെ ഒരുപാട്‌ പേര്‍. അതിനൊക്കെയപ്പുറം മുമ്പു പറഞ്ഞതു പോലെ, അച്ഛാ എന്നൊരു ദയനീയനിലവിളിക്കു ശേഷം ദൈന്യതയുടെ മുഖമായി നിറഞ്ഞ ലീല. അതിനപ്പുറം ഒരു സംഭാഷണം പോലും ആ കഥാപാത്രത്തിനില്ല. ടൈറ്റില്‍ കഥാപാത്രത്തിന്റെ സംഭാഷണം ഒരു വാക്കില്‍ ഒതുങ്ങിയെന്നു കൗതുകത്തിനു പറയാം. പക്ഷേ അവള്‍ അഭ്രപാളിയില്‍ അറിയിക്കുന്നത്‌ സംഭാഷണത്തിനപ്പുറമായ യാഥാര്‍ഥ്യങ്ങളാണ്‌. കുട്ടിയപ്പന്റെ കു്‌ന്നായ്‌മകളുടെ തീവ്രതയറിയിക്കുന്ന പശ്ചാത്തല സംഗീതമാണ്‌ ലീലയിലേത്‌. വിചിത്രമോഹങ്ങളുടെ ചുരങ്ങളേറുമ്പോള്‍ പ്രേക്ഷകനെ ഒപ്പം കൊണ്ടു പോകാന്‍ ഈ സംഗീതത്തിനു കഴിയുന്നുവെന്നതു രേഖപ്പെടുത്താതെ വയ്യ. ലീല കാണുന്നുവെന്ന്‌ ഫേസ്‌ബുക്കില്‍ രേഖപ്പെടുത്തിയതിനു ശേഷം, കൃത്യമൊരു സിനിമാദൂരം പിന്നിട്ടപ്പോള്‍ പഴയകാല പത്രപ്രവര്‍ത്തക സുഹൃത്ത്‌, അനുജന്‍ വിളിച്ചു ചോദിച്ചു, സത്യമായും ലീലയെ ഇഷ്ടപ്പെട്ടോ. ഇഷ്ടപ്പെട്ടന്നെ മറുപടി പറഞ്ഞപ്പോള്‍ അവനും ആശ്വസിച്ചു. എനിക്കും. എന്നാലും ഒരു പേടി, ഭൂരിപക്ഷത്തിന്റെ ആസ്വാദനത്തിന്റെ റേറ്റിങ്ങുണ്ടാവുമോ.... ആ ആശങ്ക തന്നെയാണ്‌ പങ്കുവയ്‌ക്കാനുള്ളത്‌. ലീല തിയറ്ററില്‍ പോയി കാണേണ്ട സിനിമയാണ്‌. ടെലിവിഷനില്‍ പരസ്യങ്ങള്‍ക്കിടയില്‍ സിനിമ കാണുമ്പോള്‍, നല്ല സിനിമയായിരുന്നു എന്ന ദീര്‍ഘനിശ്വാസത്തോടെയുള്ള അഭിപ്രായനിശ്വാസങ്ങള്‍ അവശേഷിപ്പിക്കേണ്ട സിനിമയല്ല ലീല. ചില രഞ്‌ജിത്ത്‌്‌ സിനിമകള്‍ക്കുണ്ടാവുന്ന സമാനദുരന്തം ലീലയ്‌ക്ക്‌ സംഭവിക്കരുത്‌. സാഹിത്യം സിനിമയാക്കി എന്ന സാഹസം കൊണ്ടു മാത്രമല്ല, ഒരു നല്ല സിനിമ പ്രേക്ഷകനിലേക്കെത്തിക്കാന്‍ രഞ്‌ജിത്ത്‌ എന്ന സംവിധായകനെടുത്ത സാഹസം കൂടി, പോരാട്ടം കൂടി പരിഗണിക്കേണ്ടതുണ്ട്‌. അതിനപ്പുറം നല്ലൊരു സിനിമയെന്ന സത്യവും മുന്നിലുണ്ട്‌. അഭ്രകഥകളിലെ ആള്‍രൂപങ്ങള്‍, പ്രത്യേകിച്ചും ആണ്‍രൂപങ്ങള്‍, ക്ലൈമാക്‌സില്‍ നല്ലവനായി മാറുന്ന കാഴ്‌ച മാത്രമേ മലയാള സിനിമ ഇക്കാലവും കാണിച്ചു തന്നിട്ടുള്ളൂ. പൂര്‍വ്വകാലത്തിന്റെ എത്രയെത്ര പാപഭാരങ്ങളും രണ്ടരമണിക്കൂറിനൊടുവില്‍ ഒരു വാക്കിലോ നോക്കിലോ ഇല്ലാതാക്കിത്തീര്‍ത്ത്‌ മര്യാദരാമന്മാരാകാന്‍ മലയാള സിനിമ നായകന്മാര്‍ക്ക്‌ എളുപ്പം സാധിക്കും. അതേ കണ്ടു ശീലിച്ചിട്ടുള്ളൂ നമ്മള്‍. അത്തരമൊരു വഴിയിലേക്ക്‌ നടന്നടുക്കുന്നുവെന്നു തോന്നിപ്പിച്ച്‌, ഇവിടെ കുട്ടിയപ്പന്‍ എന്ന കേന്ദ്രകഥാപാത്രം പരാജയപ്പെടുകയാണ്‌. ലീലയ്‌ക്ക്‌ മുന്നില്‍, ആനയോളം വലുപ്പത്തില്‍ നില്‍ക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക്‌ മുന്നില്‍. ഇനി ലീലയുടെ ക്ലൈമാക്‌സിന്റെ സവിശേഷതയെന്താണെന്നറിയണ്ടേ..... കുമ്പിട്ടിരുന്ന്‌ സ്വന്തം തൂക്കുക്കട്ട നോക്കാതെ സിനിമ കണ്ടറിയൂ ക്ലൈമാക്‌സും, ഈ ലീലാനുഭവവും. Posted by അനൂപ്‌ മോഹന്‍ at 11:03 AM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Tuesday, December 29, 2015 സമര്‍പ്പണം, പുലരുന്നതു പുതുവര്‍ഷമെന്നറിയാത്തവര്‍ക്ക് സമര്‍പ്പണം, പുലരുന്നതു പുതുവര്‍ഷമെന്നറിയാത്തവര്‍ക്ക് ''ഇതല്ലോ കലണ്ടര്‍ നാളെയുടെ നരകപടം'' കവി പാടിയതു പോലെ അനിവാര്യനായ അതിഥിയെ പോലെ, കണക്കുകളിലൊതുങ്ങുന്ന വര്‍ഷം വീണ്ടുമെത്തുന്നു. കാലത്തിന്റെ ചുമരില്‍ പുതിയൊരു കലണ്ടര്‍ തൂക്കാം. എന്നിട്ടു പ്രാര്‍ത്ഥിക്കാം. അതു നാളെയുടെ നരകപടമാകാതിരിക്കട്ടേ. ഒരാണ്ടിന്റെ രക്തസാക്ഷിത്വം. ആഘോഷത്തിന്റെ രാത്രിയില്‍ ഒരു വര്‍ഷനഷ്ടത്തിന്റെ വിങ്ങലുകള്‍. ഒരു സ്വാഭാവിക രാവൊടുങ്ങലിന്റെ പുലരിയില്‍ പുതുവര്‍ഷത്തിന്റെ നിമിഷാര്‍ധ ആഹ്ലാദശോഭ കാത്തിരിക്കുന്നു. ആശംസാവിപ്ലവത്തിന്റെ അന്തരീക്ഷത്തില്‍ ചെറുവാക്കുകളില്‍ വാട്‌സപ്പിലും ഇന്‍ബോക്‌സിലും നിസംഗമായ നന്മനേരലുകള്‍ തിക്കിത്തിരക്കുന്നു. പിന്നെ പതിവുജീവിതത്തിന്റെ ചതുരങ്ങളില്‍ ഒതുങ്ങിപ്പോകുന്ന ജീവിതാവര്‍ത്തനങ്ങള്‍, ദിനങ്ങള്‍, ചര്യകള്‍. എത്ര പെട്ടെന്നാ ഒരു വര്‍ഷം കടന്നു പോയത്, ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയില്‍ പതിവു പ്രതിധ്വനി. പതിവു ജീവിതത്തിന്റെ പരിമിതിയിലേക്കെന്ന തിരിച്ചറിവുകളെ മറന്ന് ഒരാണ്ട് തുടങ്ങുകയായി. 2016ന്റെയും വര്‍ഷാവസാനത്തില്‍ നിരത്താന്‍ കണക്കുകള്‍ കാത്തിരിക്കുന്നുണ്ടാകും. നേട്ടങ്ങള്‍, നഷ്ടങ്ങള്‍, നൊമ്പരങ്ങള്‍, ഒരു വര്‍ഷം പൊയ്‌പ്പോയതറിഞ്ഞില്ല എന്ന ആവര്‍ത്തനങ്ങള്‍. ജീവിതക്കടവിലേക്ക് ഒരു വര്‍ഷാരംഭത്തിന്റെ തോണി കൂടി അടുക്കുന്നു. മറുകരയിലേക്ക് എത്ര തുഴപ്പാട് ബാക്കിയെന്നറിയാതെ. പതിവു തെറ്റുന്നില്ല. പുതുവര്‍ഷം പ്രതീക്ഷകളുടേതും പ്രതിജ്ഞകളുടേതും തന്നെ. ആണ്ടുതുടക്കത്തിന്റെ അച്ചടക്കങ്ങളില്‍ പുതിയ ജീവിതം തുടങ്ങുമെന്നുറപ്പിച്ചവര്‍. കാലത്തിന്റെ കലണ്ടര്‍ കണക്കുകളില്‍ കൃത്യതയോടെ ജീവിതം പാകപ്പെടുത്തുന്നവര്‍. ഇടയ്‌ക്കൊന്ന് ഇടറിയാല്‍ കൈപിടിച്ചു നടക്കാന്‍ ഇനിയൊരു വര്‍ഷാരംഭത്തിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവര്‍. ഒരു തുടക്കത്തിന്റെ പൂമുഖത്ത് ഇത്തരം മുഖങ്ങള്‍ ഒരുപാടുണ്ട്, മുഖംമൂടികളും. വിഷമങ്ങളുടെ ചുമടിറക്കിവയ്ക്കാന്‍ മലയാളിക്ക് ഇടവേളകളില്ലാതെ ഓരോ അത്താണികളുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം, ഓണം, വിഷു...ഓരോ വിശേഷദിനാന്ത്യത്തിലും, ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലെ ആഘോഷശേഷിപ്പുകള്‍ കണ്ട് അടുത്ത ഉത്സവം സ്വപ്‌നം കാണുന്നു ധാരാളം പേര്‍. ഇനി അടുത്ത വര്‍ഷം കാണാം എന്നു പറഞ്ഞ സായാഹ്നത്തില്‍ നിന്നും അടുത്ത വര്‍ഷത്തിലേക്കുള്ള ദൂരം ഏതാനും മണിക്കൂറുകള്‍, വാക്കുകളിലെ ഒരു വര്‍ഷത്തിന്റെ അനിശ്ചിതത്വത്തിന് ഒരു രാത്രിയുടെ ആയുസ്. കച്ചവടക്കാര്‍, സിരകളില്‍ ലഹരിയുടെ ആഹ്ലാദം നിറച്ചവര്‍, പതിവുരീതികളില്‍ നിന്നു മാറ്റമില്ലാതെ ജോലി കഴിഞ്ഞു അവസാനവണ്ടിയില്‍ വീട്ടിലെത്തിയവര്‍, പോയവര്‍ഷത്തെ തിന്മകള്‍ക്ക് ആള്‍രൂപം നല്‍കി അര്‍ധരാത്രി അഗ്നിക്കിരയാക്കിയവര്‍. പുതുവര്‍ഷമെന്ന പ്ലാറ്റ്‌ഫോമില്‍ വ്യത്യസ്ത ആഘോഷങ്ങളുടെ ലഹരി നിറയുകയാണ്. ഓര്‍ക്കണം. അതിര്‍ത്തിയില്‍ ഇമവെട്ടാതെ രാജ്യത്തെ കാക്കുന്ന സൈനികരുണ്ട്. നഗരങ്ങളുടെ ആഘോഷങ്ങളില്‍ സുരക്ഷയുടെ കവചം തീര്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ട്, പുലരുന്നത് പുതുവര്‍ഷമെന്നറിയാതെ അധ്വാനിക്കുന്നവരുണ്ട്, ആഘോഷം കഴിഞ്ഞു വൈകിയെത്തുന്ന അച്ഛനെന്ന ആശങ്കയെ ഇരുട്ടില്‍ കാത്തിരിക്കുന്ന മക്കളുണ്ട്, പോയവര്‍ഷത്തിന്റെ നഷ്ടങ്ങളില്‍ ഉറ്റവരില്ലാതെ ഉറങ്ങാതെ പുതുവര്‍ഷം വേദനയായി നീറുന്നവരുണ്ട്....ദുരിതത്തിന്റെ ജീവിതക്കടലു താണ്ടുന്നവര്‍. ഇവരെ ഒരു നിമിഷമെങ്കിലും ഓര്‍ക്കാതെ, കനിവിന്റെ ഒരുരുള മാറ്റിവയ്ക്കാതെ കടന്നു പോകരുത്, ഒരാണ്ടും ഒരായുസും. ഹാപ്പി ന്യൂ ഇയര്‍ എന്നാശംസിച്ചപ്പോള്‍, അല്‍പ്പം നിരാശയോടെ അക്കം മാറുന്നതല്ലാതെ ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു ഒരു പ്രത്യഭിവാദ്യം. ഈ മറുപടിക്കു പിന്തുണ പ്രഖ്യാപിക്കുന്നവരാണ് പലരും. ജീവിതം കരുപ്പിടിപ്പിക്കാന്‍ പായുന്നവര്‍ക്കും ദേശാടനക്കിളികള്‍ക്കും കലണ്ടറിലെ അക്കം മാറുന്ന തീയതി ബാധകമല്ല. നമുക്ക് പ്രതീക്ഷകളില്ലാതെ പ്രതീക്ഷിക്കാം, അടുത്ത ദിവസത്തില്‍, പുതുവര്‍ഷത്തില്‍ ഉണ്ടാകട്ടേ, യുദ്ധമില്ലാത്ത ലോകം, പ്രണയത്തിന്റെയും പ്രതീക്ഷയുടെയും ലോകം, കാവ്യസാക്ഷരതയുള്ള സബ് എഡിറ്റര്‍മാരുടെ ലോകം, കംപ്യൂട്ടറിന്റെ അക്ഷരക്കട്ടകളില്‍ യാതൊരു ചെലവുമില്ലാതെ ആശംസകള്‍ നേരുന്നവരുടെ ലോകം, ഭൂമിയുടെ വേദനകളെ സഹനമാക്കി മാറ്റുന്നവരുടെ ലോകം. നല്ലൊരു ലോകം. Posted by അനൂപ്‌ മോഹന്‍ at 12:46 AM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Saturday, April 4, 2015 ടൈപ്പ്റൈറ്റര്‍ ഓരോര്‍മ ഈ കഥയിലെ മുഖങ്ങള്‍ക്കു കുറച്ചു പ്രായമായിട്ടുണ്ടാകും. കഥാപാത്രങ്ങ ളും സാഹചര്യങ്ങളും ഒട്ടും സാങ്കല്‍പ്പികമല്ല. സാങ്കല്‍പ്പികമായി തോന്നുന്നെങ്കില്‍, അതു വൈകി ജനിച്ചതു കൊണ്ടു മാത്രമാണ്.... കുറവൊന്നും വരുത്തിയില്ല. ഇക്കുറിയും പത്താം ക്ലാസ് വിശാലമാ യി തോറ്റു. 210 മാര്‍ക്കിനപ്പുറം കടക്കാന്‍ അസൂയയുള്ള അധ്യാപകര്‍ സഹായിച്ചില്ലെന്നു പതിവുപോലെ ആശ്വസിച്ചു. ഇനിയവളെ കെട്ടിച്ചയയ് ക്കാമെന്നു കുടുംബത്തി ലെ കാരണവര്‍ പ്രഖ്യാപിക്കുന്നു. പത്താം ക്ലാസ്തോല്‍വിയും കല്യാണപ്പരീക്ഷയും തമ്മിലുള്ള ഗ്യാപ്പ് ഫില്‍ ചെയ്യാനുള്ള അക്കാലത്തെ സ്ഥിരം പോംവഴിയും കാരണവര്‍ തന്നെ നിര്‍ദ്ദേശിച്ചു. അവള്‍ ടൈപ്പ് പഠിക്കട്ടേ... അന്ന് അതായിരുന്നു ഏറ്റവും എളുപ്പവും ഇഫക്റ്റിവുമായ വഴി. ടൈപ്പ് പഠിക്കുകയാണെങ്കില്‍ ഇടയ്ക്കുവച്ചു നിര്‍ത്തിപ്പോന്നാലും കുഴപ്പമില്ല. പഠിച്ചു മുഴുമിപ്പിച്ചാല്‍ വെറുതെയാവുകയുമില്ല. കൈയിലൊരു കുടയും വെള്ളക്കടലാസും വായിച്ചു പകുതിയാക്കിയ വാരികയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് എത്രയോ കൗമാരക്കാരികള്‍ ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേ ക്കു നടന്നു. കലുങ്കിലും കവലയിലും കണ്ണെത്താത്ത മതിലിനുമുകളിലുമൊക്കെ എത്രയോ പൂവാലക്കൂട്ടങ്ങള്‍ കാത്തുനിന്നു. ഒരു പക്ഷേ, വീട്ടുകാര്‍ ഉറപ്പിക്കുന്ന വിവാഹം വരെ കാത്തു നില്‍ക്കാതെ, ടൈപ്പ് റൈറ്റി ങ് സഞ്ചാരത്തിന്‍റെ നടവഴിയില്‍വച്ചു ഭാവിവരനെ കണ്ടെത്തിയവരും ഒട്ടും കുറവല്ല. പത്തും ടൈപ്പുമെന്ന കല്യാണയോഗ്യത പാസായവര്‍ എത്രയോ പേര്‍. കണ്ണും മനസും കീബോര്‍ഡില്‍ പതിയേണ്ട വിദ്യ പരിശീലിക്കുമ്പോള്‍ എത്രയോ കണ്ണുകള്‍ വഴിയരികിലേ ക്കും ആള്‍ക്കൂട്ടങ്ങളിലെ സൗന്ദര്യങ്ങളിലേക്കും പാഞ്ഞിരിക്കുന്നു. അസമയത്തൊരു ടൈപ്പ് റൈറ്റര്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നത് എന്തിനാണെന്നൊരു സംശയം തോന്നാം. കേരളത്തിലെ ഗ്രാമങ്ങളിലെ ചില ടൈപ്പ് കാഴ്ചകള്‍ സ്മരണയിലെത്തുന്നു. ഓര്‍മയുടെ കീബോര്‍ഡില്‍ കറുത്ത പ്രതലത്തിലെ വിരല്‍കൊണ്ടു തേഞ്ഞു മങ്ങിയ വെളുത്ത അക്ഷരാനുഭവങ്ങള്‍ വീണ്ടും താഴ്ന്നുപൊങ്ങു ന്നു. എ എസ് ഡി എഫ് സ്ലാഷ് എല്‍ കെ ജെ എന്ന ടൈപ്പ് റൈറ്റിങ് ആദ്യപാഠത്തിന്‍റെ താളുകള്‍ വീണ്ടും മറിഞ്ഞു മുന്നില്‍ നിവര്‍ന്നിരിക്കുന്നു. ടൈപ്പ് റൈറ്ററിന്‍റെ ജനനവും വളര്‍ച്ച യും വികാസവുമടങ്ങുന്നു പ്രൊഫൈല്‍ ഡീറ്റെയ്ല്‍സ് മാറ്റിവച്ച് ആ അച്ചടി ഉപകരണം ഉയര്‍ത്തിയ ഊഷ്മളത തിരിച്ചറിയാം. ഉപരിപഠനത്തിന്‍റെ ഉന്നതികളിലേ ക്ക് ഇപ്പോഴത്തെ സോ കോള്‍ഡ് കോഴ്സുകള്‍ എത്തുന്നതിനു മുമ്പ്, കേരളത്തിലെ സാധാരണക്കാരന്‍റെ മനസില്‍ ഉദിച്ചിരുന്ന പ്രാദേശിക ഉപരിപഠനമാര്‍ഗം ടൈപ്പ് റൈറ്റിങ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ഗ്രാമങ്ങളും നഗരങ്ങളും വ്യത്യാസമില്ലാതെ അനേകം ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉയര്‍ന്നു. ഒരു ചെറിയ മുറിയില്‍ ഒരിക്കലും മുറിയാതെ ടൈപ്പ് റൈറ്റിങ് താളങ്ങള്‍ ഉയര്‍ന്നു കേട്ടുകൊണ്ടിരു ന്ന കാലം. ലോവറും ഹയറും ഷോര്‍ട്ട് ഹാന്‍ഡും പാസായാല്‍ ജോലി ഉറപ്പ് എന്ന സാഹചര്യം വരെ നിലനിന്നിരു ന്നു. ടൈപ്പ് റൈറ്റിങ് പഠിക്കുന്നവര്‍ ഏറെക്കുറെ ഇല്ലാതായെങ്കിലും, ഇപ്പോ ഴും ജോലിയോഗ്യതയുടെ കോളങ്ങളില്‍ ടൈപ്പ് റൈറ്റിങ് (ഹയര്‍) എന്നു തെളിയുന്ന തസ്തികകള്‍ നിലനില്‍ക്കുന്നു. ജോലിക്കു കയറിയാല്‍ ടൈപ്പ് റൈറ്റിങ് മെഷീന്‍ ചിലപ്പോള്‍ കണ്ടെ ന്നു പോലും വരില്ല, കംപ്യൂട്ടറുകള്‍ കളം വാഴുന്നുണ്ടാകാം. ഒരു കാലത്തു സ്റ്റെനോഗ്രഫര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ വരുന്നതു ടൈപ്പ് റൈറ്റിങ് മെഷീന്‍റെ മുന്നിലിരിക്കുന്ന സുന്ദരിയായിരുന്നു. ടൈപ്പ് റൈറ്റിങ്ങും കഴിഞ്ഞ്, പഴയ ട്രങ്ക് പെട്ടിയില്‍ തുണി വാരിനിറച്ചു ബോംബെയിലേക്കും മദ്രാസിലേക്കും ജോലിമോഹവുമായി വണ്ടി കയറുന്നവര്‍. പിന്നെ ഏതെങ്കിലുമൊരു ഉദ്യോഗ സ്ഥന്‍റേയോ അഡ്വക്കെറ്റിന്‍റേയോ സഹായിയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്ന കഥാപാത്രങ്ങളെ എത്രവട്ടം വായിച്ചാസ്വദിച്ചു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ വേരുകളില്‍ ടൈപ്പ് റൈറ്റിങ്ങിന്‍റെ താളം വരെ വിവരിക്കുന്നു, കൊട്ട് കൊട് കൊട്ട്... ആനന്ദിന്‍റെ ആള്‍ക്കൂട്ടത്തിലും ടൈപ്പ് റൈറ്ററിന്‍റെ താളമുണ്ടായിരുന്നു. ടൈപ്പ് റൈറ്റി ങ് പഠിക്കാനായി പോകുന്ന വഴിയില്‍ എത്രയോ പെണ്‍കഥാപാത്രങ്ങള്‍ സ്വന്തം കാമുകനെ കണ്ടെത്തിയിരിക്കുന്നു, മലയാള സിനിമയില്‍. പത്രസ്ഥാപ നങ്ങളുടെ ന്യൂസ്റൂമുകളില്‍ ടൈപ്പ് റൈറ്റിങ്ങിന്‍റെ താളം മുഴങ്ങിക്കേട്ടിരു ന്ന കാലവുമുണ്ടായിരുന്നു. ടൈപ്പ് ചെയ്തു കൊടുക്കപ്പെടും എന്ന ബോര്‍ഡ് വച്ചു സ്വയം തൊഴിലിന്‍റെ സാധ്യത തേടിയവരും കുറവല്ല. അവസാന ടൈപ്പ് റൈറ്റിങ് മെഷീന്‍ ഫാക്റ്ററിയും വിസ്മൃതിയിലേക്കു മറയുന്നു. 1955ലാണ് മഹരാഷ്ട്രയിലെ സത്താറയിലുള്ള ഷീര്‍വാളില്‍ ഗോദ്റേജ് കമ്പനി ടൈപ്പ് റൈറ്റര്‍ ഫാക്റ്ററി ആരംഭിച്ചത്. ഏഷ്യയിലെ ആദ്യ ടൈപ്പ്റൈറ്റിങ് ഫാക്റ്ററി എന്ന പെരുമയുണ്ടായിരുന്നു അന്നതിന്. പ്രശ്നം നില നില്‍പ്പിന്‍റേതാണ്. 2009വരെ പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെ മെഷീനുകളായിരുന്നു ഗോദ്റേജ് ആന്‍ഡ് ബോയ്സ് കമ്പനി പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. ഏറ്റവും ഡിമാന്‍ഡുണ്ടായിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രതിവര്‍ഷം അമ്പതിനായി രം ടൈപ്പ്റൈറ്ററുകള്‍ നിര്‍മിച്ചിരുന്നനു. 2009ല്‍ പ്രൊഡക്ഷന്‍ നിര്‍ത്തി. പിന്നെ വിതരണം മാത്രമായിരുന്നു. ഇനി വരുന്ന തലമുറയ്ക്കു പറഞ്ഞു കൊടുക്കേണ്ടി വരും, ടൈപ്പ് റൈറ്ററുകള്‍ എന്തായിരുന്നെന്ന്. കാലത്തിന്‍റെ പൊടിപിടിച്ച പിന്‍വഴികളിലെ പഠനമുറികളില്‍ ഒരേ താളത്തില്‍ അവ അച്ചടിയുടേയും അനുഭവങ്ങളുടേയും ആന ന്ദം പകര്‍ന്നിരുന്നെന്ന്. ടൈപ്പ് പഠിക്കാന്‍ പോകുന്ന കൗമാരാനുഭവങ്ങളില്‍ ഗൃഹാതുരതയുടെ മായാത്ത മഷി പടര്‍ന്നിരുന്നുവെന്ന്. പിന്നെ പറഞ്ഞു കൊടുത്തു മനസിലാക്കാന്‍ കഴിയാ ത്ത ഒരുപാട് അനുഭവങ്ങളും. മഴ തിമിര്‍ക്കുമ്പോള്‍ ചാറ്റലുകള്‍ ചിതറിവീഴുന്ന ജനലരികിലെ സീറ്റില്‍ വീണ്ടുമിരുന്നു. ടൈപ്പ് റൈറ്റിങ് മെഷീന്‍ നേരെയാക്കി. ആദ്യാക്ഷരത്തില്‍ ആഞ്ഞു കൊട്ടി. പേപ്പറിന്‍റെ വെളുത്ത പ്രതലത്തില്‍ വാക്കുകളുടെ കറുത്ത കുനിപ്പുകള്‍. അവയ്ക്കു മീതേ കാലത്തിന്‍റെ മഴച്ചാറ്റലുകള്‍ അക്ഷരങ്ങളെ മായ്ക്കാനെത്തുന്നു. നിലനില്‍പ്പിന്‍റെ വാക്കുകള്‍ക്കു പൊട്ടലുകള്‍ വീഴുന്നു. ടൈപ്പ് ചെയ്തു പൂര്‍ത്തിയാക്കാത്ത കടലാസ് തിരികെ എടുക്കാം. പക്ഷേ, വീണ്ടുമൊരു തലമുറയ്ക്കായി പുതിയ കടലാസ് തിരുകി, ഹാന്‍ഡില്‍ വലിച്ചിട്ട്, അടുത്ത വരിയിലേക്ക് അക്ഷരം പകരാനാവില്ല. എങ്കിലും ടൈപ്പിങ്ങിന്‍റെ താളം ശേഷിക്കുന്ന മനസുകള്‍ ബാക്കി. Posted by അനൂപ്‌ മോഹന്‍ at 10:16 PM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Wednesday, April 1, 2015 പുഴകടന്ന് മലമുകളിലേക്ക് അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ ക്രൂശിച്ചു... യോഹന്നാന്‍റെ സുവിശേഷത്തിലെ ഈ വാക്യങ്ങള്‍ക്ക് പെരിയാറിന്‍റെ ശോകതാളം. വിശ്വാസത്തിന്‍റെ മലമുകളിലേക്കുള്ള യാത്രയു ടെ അടിവാരത്തെത്താന്‍ അല്‍പ്പദൂരം ബാക്കി. താഴത്തെ പള്ളിയു ടെ താഴ്വരയില്‍ പുഴ കടന്നു വരു ന്ന കാറ്റേറ്റു വിശ്രമിക്കുമ്പോള്‍ മലയാറ്റൂര്‍ മുത്തപ്പനെ വണങ്ങാന്‍ കാതങ്ങള്‍ താണ്ടി കാല്‍നടയായി വിശ്വാസിസംഘങ്ങള്‍ പ്രവഹിച്ചു കൊണ്ടേയിരുന്നു. കാറി ലും ജീപ്പിലുമൊക്കെയായി ക്യാപ്സ്യൂള്‍ തീര്‍ഥാടനത്തിന്‍റെ കനിവു നേടാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്കൊപ്പം ചെറിയൊരു കുറ്റബോധത്തോടെ ആ സംഘങ്ങളെ നോക്കി. പെരിയാറിന്‍റെ തണുപ്പില്‍ കാലും മുഖവുമൊക്കെ കഴുകി യാത്ര തുടരുകയായി, അടിവാരത്തേക്ക്. പിന്നെ പാപങ്ങളു ടെ ആണ്ടറുതിയില്‍ അഹങ്കാരത്തിന്‍റെ മെതിയടികള്‍ അഴിച്ചുവച്ച്, പാറക്കൂട്ടങ്ങളും കല്ലും താണ്ടി അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ പുണ്യത്തിലേക്ക്. ഭാരമേറിയ കുരിശേന്തി വരുന്ന വിശ്വാസിസംഘങ്ങള്‍ക്ക് ഇനിയെത്ര ദൂര മെന്ന ആശങ്കയില്ല. സന്നിധിയിലേക്കു ള്ള യാത്രയുടെ ഓരോ ചുവടുകളിലും വിശ്വാസ കവചങ്ങളുടെ കാവല്‍. ആദിശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലം, മലയാറ്റൂര്‍. വേരുകള്‍ തേടിച്ചെന്ന സാഹിത്യകാരനേയും വിശ്വാസ ത്തിന്‍റെ പുണ്യമലയേയും പ്രകൃതിമനോഹരമായ ദൃശ്യങ്ങളേയും ഓര്‍മിപ്പിക്കുന്ന ഇടം. താഴത്തെ പള്ളിയ്ക്കു മുമ്പില്‍ നിന്നു കുറച്ചുദൂരം നടന്നു. വെയിലിന്‍റെ കാഠിന്യമേറുന്നു. കുറച്ചകലെ ഐതിഹ്യങ്ങളുടെ മല തലയുയര്‍ത്തി നില്‍ക്കുന്നു. തീര്‍ഥാടനത്തിന്‍റെ തുടക്കം കുറിക്കുന്ന അടിവാരത്തേക്ക്. തിരുനാളിനൊരുങ്ങുന്ന താഴ്വാരം. തീര്‍ഥാടകപ്രവാഹത്തെ കാത്തിരിക്കുന്ന തീരം. ആഘോഷത്തിന്‍റെ ദിനങ്ങളല്ലെങ്കില്‍ ആള്‍ക്കൂട്ടങ്ങളില്ലാത്ത അടിവാരത്ത്, കച്ചവടസമൃദ്ധിയില്‍ ജീവിതം നെയ്യുന്നവര്‍ തമ്പടിച്ചിരിക്കുന്നു. അടിവാരത്തെ തടാകമായ മണപ്പാട്ടിച്ചിറയുടെ തീരത്തു നിന്നു മലയുടെ മുകളിലേക്ക് ഇനിയെ ത്ര ദൂരം...? പ്രാര്‍ഥനയുടെ പ്രതിധ്വനികള്‍. പാറക്കൂട്ടങ്ങളും പ്രാര്‍ഥനക്കൂട്ടങ്ങളും കടന്നു മല കയറിത്തുടങ്ങുന്നു. മലകയറ്റത്തിന്‍റെ ആദ്യ ആവേശത്തിനു മീതേ കിതപ്പിന്‍റെ തളര്‍ച്ചകള്‍. പാതയ്ക്കരികില്‍ ജീവിതത്തിന്‍റെ വിളികള്‍, യാചനയാ യും ക്ഷീണമകറ്റാനുള്ള കുടിനീരായും കളിപ്പാട്ടങ്ങളിലേക്കുള്ള പ്രലോഭനങ്ങളായും... മലകയറ്റത്തിന്‍റെ കാഠിന്യമറിഞ്ഞുതുടങ്ങുമ്പോള്‍ പ്രാര്‍ഥനകളും ശരണം വിളികളും ഉച്ചസ്ഥായിയിലെത്തു ന്നു. ആത്മശാന്തി തേടി ആയിരങ്ങള്‍ കല്ലും പാറക്കൂട്ടങ്ങളും താണ്ടി മുകളിലേ ക്ക്. ക്രിസ്തുവിന്‍റെ പീഡാനുഭവയാത്ര യെ അനുസ്മരിപ്പിക്കുന്ന പതിനാലു സ്ഥലങ്ങള്‍ താണ്ടിയാല്‍ മലയാറ്റൂര്‍ കുരിശുമലയുടെ മുകളിലെത്താം. പാറക്കെട്ടുകള്‍ നിറഞ്ഞ, കുത്തനെയുള്ള കഠിനപാതയാണു മലകയറ്റത്തില്‍ ഏറ്റ വും ബുദ്ധിമുട്ടേറിയ പ്രദേശം. എങ്കിലും വിശ്വാസത്തിന്‍റെ ശരണമന്ത്രങ്ങള്‍ ഉയരുമ്പോള്‍, പാതയിലെ കാഠിന്യം വഴിമാറുമെന്നു വിശ്വാസവും അനുഭവവും. അതുകൊണ്ടു തന്നെ ആ മന്ത്രങ്ങള്‍ വാനിലുയര്‍ന്നുകൊണ്ടേയിരുന്നു. പൊന്നിന്‍കുരിശു മുത്തപ്പാ... പൊന്‍മലകയറ്റം. വിശ്രമിക്കാതെ വയ്യ. അല്‍പ്പനേരമിരുന്നു. ചെറുപ്പത്തിന്‍റെ മുഖത്തേക്കു വാര്‍ധക്യത്തിന്‍റെ വെല്ലുവിളി നിറഞ്ഞ പുഞ്ചിരി എറിഞ്ഞൊരാള്‍ കടന്നു പോയി. കിതപ്പിനിടയിലും മറുചിരി നല്‍കി. അപ്പോള്‍ മനസോര്‍ത്തതു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മനുഷ്യയാത്രയുടെ കാലടിപ്പാടുകള്‍ ആ മലയുടെ മുകളിലേക്കു പ്രവഹിക്കും മുമ്പ്, വഴിതെളിക്കാനൊരു മുന്‍ഗാമി എത്തുംമുമ്പ്, ആദ്യമായി കയറിയ ഒരു വിശുദ്ധനെക്കുറിച്ചായിരുന്നു. ക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ തോമാസ്ലീഹയെക്കുറിച്ച്... എ.ഡി 52. കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ തോമാസ്ലീഹ ഏകാന്തധ്യാനത്തിനിടം തേടി മലയാറ്റൂര്‍ മലമുകളിലെത്തി. കാലം ഒരുപാടു പിന്നില്‍. പശ്ചിമഘട്ടത്തിലെ മലയിലേക്കാണു തോമാസ്ലീഹാ എത്തിയത്. വന്യമൃഗങ്ങള്‍ സ്വസ്ഥമായി മേയുന്ന കൊടുങ്കാട്, പകലും രാത്രിയും പ്രാര്‍ഥനയുടെ പുണ്യവുമായി തോമാസ്ലീഹ പാറപ്പരപ്പില്‍ ധ്യാനനിരതനായി. മുട്ടുകാലില്‍ നിന്ന് ആകാശത്തേക്കു നോക്കി മനസുരുകി പ്രാര്‍ഥിച്ചു. പാറയുടെ പുറത്തു കുരിശടയാളം വരച്ചു ചുംബിച്ചു. പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്. ഇങ്ങനെ ഇരുന്നാല്‍ മലകയറ്റം ബുദ്ധിമുട്ടാകും, മുകളിലെത്തും വരെ പതുക്കെ ആണെങ്കിലും നടന്നുകൊണ്ടിരിക്കണം. ഒരു പരിചിതതീര്‍ഥാടകന്‍റെ ഉപദേശത്തിന്‍റെ കരുത്തില്‍ പതുക്കെ നടന്നു തുടങ്ങി, തോമാസ്ലീഹ ദര്‍ശിച്ച ആ അത്ഭുതം സംഭവിച്ച ഇടം കാണാനുള്ള വ്യഗ്രത മനസില്‍. കുറച്ചകലെ ഒന്നാം സ്ഥലത്തിന്‍റെ തിരിനാളങ്ങള്‍. ക്രിസ്തുവിനെ കുരിശുമരണത്തിനു വിധിക്കുന്ന പീലാത്തോസ്. സഹനത്തിന്‍റെ നിശബ്ദതയില്‍ യേശു നില്‍ക്കുന്ന രംഗം ആലേഖനം ചെയ്തിരിക്കുന്ന ഒന്നാം ഇടം. വാനിലുയര്‍ന്ന പ്രാര്‍ഥനകളെ പിന്നിലാക്കി യാത്ര തുടര്‍ന്നു. കുരിശു ചുമന്നിടുന്നു ലോകത്തിന്‍ വിനകള്‍ ചുമന്നിടുന്നു നീങ്ങുന്നു ദിവ്യനാഥന്‍ നിന്ദനം നിറയും നിരത്തിലൂടെ ‘’ സഹായിക്കാന്‍ ആരുമില്ലാതെ, ആശ്വാസത്തിനാരുമില്ലാതെ ക്രിസ്തു കുരിശും ചുമന്നു നടന്ന വഴികളുടെ സ്മരണയില്‍ പ്രാര്‍ഥനകള്‍ ഉയരുന്നുണ്ട്. എങ്കിലും തീര്‍ഥാടനത്തിന്‍റെ കാഠിന്യങ്ങള്‍ മനസിലേറ്റാതെ വിനോദയാത്രയുടെ ലാഘവത്തോടെ മലയാറ്റൂരില്‍ മലചവിട്ടുന്നുണ്ട്, ചിലര്‍. നടക്കുന്നതു പതുക്കെയാണെങ്കിലും കഠിനപാതയുടെ തളര്‍ച്ച കാലുകളിലേക്കു വേദനയായെത്തുന്നു. ജീവിതത്തിന്‍റെ നിരപ്പായ വഴികളില്‍ നിന്നൊരു തിരിവു വരുമ്പോള്‍ തളരുന്നതു പോലെ. ഇവിടെ കൈപിടിച്ചു നടത്താന്‍ വിശ്വാസത്തിന്‍റെ കൂട്ടുണ്ട്, മുന്‍പേ പോയവര്‍ തെളിച്ച സഞ്ചാരപാതകളും. ക്രിസ്തു കുരിശു ചുമക്കുന്ന രംഗം ആലേഖനം ചെയ്ത രണ്ടാം സ്ഥലം. ഇവിടെയും പ്രാര്‍ഥന നല്‍കുന്ന വിശ്രമത്തിനായി കുറച്ചു നിമിഷങ്ങള്‍. പാതയ്ക്കരികിലെ തണലില്‍ വീണ്ടുമിരുന്നു. അടിവാരത്തു നിന്നു തലച്ചുമടുകളുമായി സ്ത്രീകള്‍ മുകളിലേക്കു പോകുന്നു. കുരിശുമുടിയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും തലച്ചുമടായി താഴെ നിന്നു കൊണ്ടു പോകുന്നതാണ്. ഭാരം ചുമക്കുന്ന ആ തൊഴിലാളികള്‍ക്കൊപ്പം മുകളിലേക്കുള്ള യാത്ര തുടര്‍ന്നു. കുരിശിന്‍ കനത്ത ഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍ പാദങ്ങള്‍ പതറിവീണു കല്ലുകള്‍ നിറയും പെരുവഴിയില്‍ ‘’ എന്നാല്‍ ഭാരമേറ്റി പൊന്‍മലയുടെ മുകളിലേക്കു പോകുന്ന തൊഴിലാളികളുടെ കാല്‍ ഇടറുന്നില്ല. അത് അന്നന്നത്തെ അപ്പത്തിനായുള്ള മലകയറ്റം. ശീലമായിട്ടുണ്ടാവണം. കാല്‍വരിക്കുന്നിലേക്കുള്ള യാത്രയില്‍ പാദങ്ങള്‍ ഇടറിവീണ നാഥന്‍ നല്‍കുന്ന വിശ്വാസത്തിന്‍റെ തുണയുണ്ട് അവര്‍ക്ക്. നല്ല ജീവിതത്തിന്‍റെ തുരുത്തുകളില്‍ ചേക്കേറാന്‍ കഴിയുന്ന വിധമൊരു അത്ഭുതം സംഭവിക്കുമെന്നു സ്വപ്നം കാണുന്നു, അവര്‍. പാറയുടെ പുറത്തു കുരിശടയാളം വരച്ച തോമാസ്ലീഹയ്ക്കു മുന്നില്‍ സംഭവിച്ച ആ അത്ഭുതം. പരിശുദ്ധമാതാവ് ഉണ്ണിയുമായി പെട്ടെന്നു പ്രത്യക്ഷപ്പെടുകയായിരുന്നു. അനുഗ്രഹം ചൊരിഞ്ഞു. അദ്ദേഹത്തിനു വിശ്വാസത്തിന്‍റെ കരുത്തു പകര്‍ന്നു ആ സാന്നിധ്യം. പിന്നീടു മദ്രാസിലെ മൈലാപ്പൂരില്‍ വച്ചു തോമാസ്ലീഹ കുന്തത്താലുള്ള കുത്തേറ്റു രക്തസാക്ഷിത്തം വഹിച്ചെന്ന് ഐതിഹ്യം. പക്ഷേ മലയാറ്റൂര്‍ പൊന്‍മലയില്‍ മറ്റൊരു ആശ്ചര്യസംഭവം അരങ്ങേറി. ആ സംഭവം നടക്കുന്നതു തോമാസ്ലീഹ വന്നുപോയി ഒരുപാടു കാലങ്ങള്‍ക്കു ശേഷം. രാത്രി, കണ്ണില്‍ക്കുത്തിയാലും കാണാന്‍ കഴിയാത്തവിധം ഇരുട്ട്. നായാട്ടിനായി മലമുകളില്‍ എത്തിയതായിരുന്നു മലവേടന്മാര്‍. പണ്ടു തോമാസ്ലീഹ ധ്യാനിച്ചിരുന്ന പാറപ്പുറത്തെത്തിയ അവര്‍ അമ്പരന്നു പോയി. ആ അമ്പരപ്പിന്‍റെ വിശദീകരണത്തിലേക്കു മനസെത്തും മുമ്പ് മുന്നില്‍ മൂന്നാം സ്ഥലം. ക്രിസ്തു ആദ്യം വീഴുന്ന രംഗം. പ്രായമേറിയ ഒരു അമ്മയുടെ കണ്ണു നിറയുന്നു. ആ അമ്മയുടെ പ്രാര്‍ഥനയ്ക്കു ശേഷം അമ്മയെ കൈപിടിച്ചു മകന്‍ നടത്തി, മുകളില്‍ നാലാം സ്ഥലത്തേക്ക്... വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ തനയന്‍ തിരിഞ്ഞു നോക്കി സ്വര്‍ഗ്ഗീയകാന്തി ചിന്തും മിഴികളില്‍ കൂരമ്പു താണിറങ്ങി ‘’ വലിയ മരക്കുരിശുമേന്തി ഒരു സംഘം കാഷായധാരികള്‍ മുകളിലേക്കു വരുന്നു. ഒരുപാടു ദൂരങ്ങളില്‍ നിന്നു കാല്‍നടയായി എത്തുന്നവര്‍. ദിവസങ്ങള്‍ക്കു മുമ്പേ നടന്നു തുടങ്ങുന്നവര്‍. പാപപരിഹാരത്തിനായി കല്ലു തലയില്‍ വച്ചാണു ചിലരുടെ മലകയറ്റം. ഓരോ സ്ഥലങ്ങളിലും പ്രാര്‍ഥന അര്‍പ്പിച്ചു പൊന്‍മല ചവിട്ടുന്നു. ശരണമന്ത്രങ്ങള്‍ ഉരുവിടുന്നു, കൂടെയുള്ളവര്‍ ഏറ്റുവിളിക്കുന്നു. കഠിനമായ പാതയിലെ തടസങ്ങളൊന്നും അവരെ പിന്നോട്ടു വലിക്കുന്നേയില്ല. ഇവിടെ കാട്ടില്‍ മൃഗങ്ങളുണ്ടോ....? മകനെ തോളത്തേറ്റി വരുന്ന അച്ഛനോടു മകന്‍റെ സംശയം. ഇപ്പോ മൃഗമൊന്നും കാണില്ല. പണ്ടുണ്ടായിരുന്നുവെന്ന മറുപടി. ആ മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയ മലവേടന്മാരായിരുന്നല്ലോ മലമുകളിലെ അത്ഭുതം നാട്ടുകാരെ അറിയിച്ചതും, മലയാറ്റൂര്‍ എന്ന പൊന്‍മലയുടെ വിസ്മയത്തെക്കുറിച്ചു ലോകം അറിയാന്‍ ഇടയാക്കിയതും. മലവേടന്മാര്‍ ഇരുന്ന പാറയില്‍ പ്രകാശം പരക്കുന്നു. അവര്‍ ഭയന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച് പ്രകാശത്തില്‍ ആയുധം കൊണ്ടു തട്ടി. ചോരപ്പാടുകള്‍ തെളിഞ്ഞു. പെട്ടെന്ന് അവിടെ നിന്നൊരു പൊന്‍കുരിശുയര്‍ന്നു. തൊട്ടടുത്തു തന്നെ കാല്‍പ്പാടുകളുടേയും കാല്‍മുട്ടുകളുടേയും മുദ്രയും തെളിഞ്ഞു. മലയിറങ്ങിയ വേടന്മാര്‍ ഈ സംഭവം അടിവാരത്തെ നാട്ടുകാരെ അറിയിച്ചു. അവരെത്തി ആരാധന ആരംഭിച്ചു. മലയാറ്റൂര്‍ പൊന്‍മലയിലേക്കുള്ള തീര്‍ഥാടനത്തിന്‍റെ തുടക്കം. കഥയും ഐതിഹ്യവും കേട്ടുകേള്‍വികളും പ്രതിധ്വനിക്കുന്ന മലയാറ്റൂര്‍ പൊന്‍മല ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. കുരിശിന്‍റെ വഴിയിലെ ഏറ്റവും വികാരനിര്‍ഭരമായ രംഗമായ നാലാം സ്ഥലത്തെത്തിയിരിക്കുന്നു. ക്രിസ്തു വഴിയില്‍ വച്ചു തന്‍റെ മാതാവിനെ കാണുന്നു. അമ്മയും മകനും തമ്മില്‍ സംസാരിക്കുന്നില്ല. പക്ഷേ അമ്മയുടെ വേദന മകനെ ദു: ഖിപ്പിക്കുന്നു. വെയിലിന്‍റെ ചൂടേറി വരുന്നു. യാത്രയുടെ ദുരിതങ്ങളും. മലയിറങ്ങി വരുന്നവരും ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍ വിളിക്കുന്നുണ്ട്, പൊന്‍കുരിശു മുത്തപ്പാ പൊന്‍മല ഇറക്കം. ഇനി കുറച്ചുദൂരമേയുള്ളൂ എന്നാരോ പറഞ്ഞു. കുരിശു ചുമക്കാന്‍ ക്രിസ്തുവിനെ ശിമയോന്‍ സഹായിക്കുന്ന അഞ്ചാം സ്ഥലവും, വെറോനിക്ക മുഖം തുടയ്ക്കുന്ന ആറാം സ്ഥലവും, രണ്ടാം പ്രാവശ്യം വീഴുന്ന ഏഴാം സ്ഥലവും ഓര്‍ശ്ലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഏട്ടാം സ്ഥലവും മൂന്നാം പ്രാവശ്യം വീഴുന്ന ഒമ്പതാം സ്ഥലവും ക്രിസ്തുവിന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്ന പത്താം സ്ഥലവും പിന്നിട്ടു. വെറുതെ തിരിഞ്ഞുനോക്കി, പാപമോചനത്തിനായി വിശ്വാസത്തിന്‍റെ ഊന്നുവടികളേന്തി നിരവധിപേര്‍ മലകയറി വരുന്നു. എല്ലാ ഇടങ്ങളിലും മെഴുകുതിരിനാളങ്ങള്‍ തെളിയിച്ച്, മനസുരുകി പ്രാര്‍ഥിച്ച്... വൈകല്യങ്ങളും ശാരീരിക അവശതകളും മറന്നാണു പലരും മല ചവിട്ടുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്നവരും ധാരാളം. ഇനി കുറച്ചു ദൂരം കൂടിയേ കുരിശുമുടിയിലേക്കു ബാക്കിയുള്ളൂ. താഴെ തെളിഞ്ഞു കാണുന്ന നദിയുടെ നേര്‍രേഖയെ പശ്ചാത്തലമാക്കി, ഫോട്ടൊ എടുക്കുന്ന ഒരു സംഘം, പ്രാര്‍ഥന മാത്രമായി മല കയറുന്നവര്‍, കുടുംബവുമൊത്തു പ്രാര്‍ഥിക്കാനും ഒരു യാത്രയ്ക്കായും ഇറങ്ങിത്തിരിച്ചവര്‍, ഏകാന്തതീര്‍ഥാടകര്‍, കൈയിലൊരു ക്യാമറയുമേന്തി കാഴ്ച പകര്‍ത്താനിറങ്ങിയവര്‍, കച്ചവടക്കാര്‍...... ഇതു ജീവിതവീഥികളിലൂടെയുള്ള തീര്‍ഥാടനമാകുന്നു. ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കുന്ന പതിനൊന്നാം സ്ഥലം. ലോകരക്ഷകന്‍ വേദനയില്‍ അമരുന്നതു നിശ്ചലമായ നിറഞ്ഞമിഴികളില്‍ നോക്കിനില്‍ക്കുന്നു, ഒരാള്‍. പ്രാര്‍ഥനയില്‍ വാക്കുകള്‍ ഇടറുന്നുവോ... ക്രിസ്തു കുരിശില്‍ മരണം വരിക്കുന്ന പന്ത്രണ്ടാം സ്ഥലവും പിന്നിട്ടു. ആ മൃതദേഹം മാതാവിന്‍റെ മടിയില്‍ കിടത്തിയിരിക്കുന്ന പതിമൂന്നാം സ്ഥലം. മനസില്‍ പ്രശസ്തമായ പിയാത്ത ചിത്രത്തിന്‍റെ സ്മരണ. വിശ്വപ്രസിദ്ധമായ ഒരു കലാരൂപത്തിനു പ്രചോദനമായ രംഗം. ഇനി ഒരു സ്ഥലം മാത്രം, മൃതദേഹം കല്ലറയില്‍ സംസ്കരിക്കുന്ന പതിനാലാം ഇടം. കുരിശുമല തീര്‍ഥാടനത്തിന്‍റെ ഉയരങ്ങളിലേക്ക്. വിശ്രമിച്ചും വിസ്മയിച്ചും കഥകളറിഞ്ഞും തുടര്‍ന്ന തീര്‍ഥാടനത്തിന്‍റെ പുണ്യത്തിലേക്ക്. മലയാറ്റൂര്‍ കുരിശുമുടിയുടെ ഉയരത്തിലെത്തുമ്പോള്‍ വേനല്‍സൂര്യന്‍ കത്തിനിന്നു. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ പ്രാര്‍ഥനയുടെ ശകലങ്ങള്‍ ആ മലമുകളില്‍ നിരന്തരം പ്രതിധ്വനിച്ചു കൊണ്ടിരുന്നു. തോമാസ്ലീഹയുടെ രൂപവും തിരുശേഷിപ്പും സ്ഥാപിച്ചിരിക്കുന്ന മാര്‍ത്തോമാ മണ്ഡപത്തിലും പള്ളിയിലും വിശ്വാസികളുടെ പ്രാര്‍ഥന. കഥയും ഐതിഹ്യവും അത്ഭുതവും നിറയുന്ന നിരവധി സാന്നിധ്യങ്ങളുണ്ട്, മലയാറ്റൂര്‍ കുരിശുമുടിയില്‍. ഏറ്റവും ശ്രദ്ധേയമാണ് ആന കുത്തിയ പള്ളി. കാലം രേഖപ്പെടുത്തിയത് അനുസരിച്ചു 1595 മുതല്‍ 1968 വരെ കുരിശുമുടി ഘോരവനമായിരുന്നു. ധാരാളം വന്യമൃഗങ്ങള്‍ സ്വസ്ഥമായി വാണിരുന്ന കൊടുങ്കാട്. അക്കാലത്ത് ആനകള്‍ കപ്പേള ആക്രമിച്ചു. അങ്ങനെ ആന കുത്തിയ പള്ളി എന്ന പേരു കിട്ടി. കപ്പേളയുടെ പുറകിലെ ചുവരില്‍ ആന കുത്തിയ പാട് ഇപ്പോഴും ചില്ലിട്ടു സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. ഒപ്പം ഐതിഹ്യങ്ങളില്‍ മലവേടന്മാര്‍ അമ്പരന്നു പോയ കാല്‍പ്പാടുകളും ഇവിടെയുണ്ട്. തോമാസ്ലീഹയുടേതെന്നു വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദം. വിശ്വാസികളുടെ നേര്‍ച്ചപ്പണം കാരണം വ്യക്തമായി കാണാന്‍ കഴിയില്ലെന്നു മാത്രം. പൊന്‍കുരിശു കണ്ടുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു തങ്കം പൂശിയ പതിനാറ് അടി ഉയരമുള്ള കുരിശു സ്ഥാപിച്ചിരിക്കുന്നു. മലമുകളില്‍ നിന്നു കുറച്ചുതാഴെയാണ് അത്ഭുതഉറവ. തണുത്ത തെളിനീരൂറുന്ന ഉറവയ്ക്കും ഐതിഹ്യത്തിന്‍റെ കുളിര്. തോമാസ്ലീഹ മലയില്‍ ധ്യാനിച്ചിരുന്നപ്പോള്‍ വെള്ളത്തിനായി പാറയില്‍ കുത്തിയെന്നും, അവിടെ നിന്നും ജലം പ്രവഹിച്ചുവെന്നും. കടുത്ത വേനലില്‍പ്പോലും വറ്റാതെ വെള്ളം നല്‍കുന്ന ഉറവ പലര്‍ക്കും അത്ഭുതം. പലരും ഇവിടെ നിന്നു വെള്ളം ശേഖരിച്ചു കൊണ്ടു പോകുന്നു. ഉറവയുടെ തെളിനീരില്‍ മുഖം കഴുകി. തിരികെ ഇറങ്ങാന്‍ ഒരുങ്ങി. അത്ഭുതങ്ങളുടേയും ഐതിഹ്യങ്ങളുടേയും കഥകളുടെയും കൈപിടിച്ചു തുടങ്ങിയ തീര്‍ഥാടനം അവസാനിക്കുന്നു. ഇനി കാത്തിരിക്കുന്നതു മലമുകളില്‍ നിന്നുള്ള താഴ്വാരത്തിന്‍റെ ഒരിക്കലും മറക്കാനാകാത്ത കാഴ്ച. ചുറ്റുപാടും പച്ചപ്പിന്‍റെ മേലാപ്പ്. പേരറിയാത്ത ഗ്രാമത്തിന്‍റെ മേല്‍ക്കൂരകള്‍. മലയാറ്റൂര്‍ പള്ളിയിലെ പെരുന്നാളു കൂടി ആലുവ ശിവരാത്രി മണപ്പുറത്തേക്ക് ഒഴുകുന്ന പെരിയാര്‍ ഒരു ചെറിയ നീര്‍ച്ചാലു പോലെ... തിരികെയിറങ്ങുമ്പോള്‍ മനസിലുണ്ടായിരുന്നു, ചരിത്രവും വിശ്വാസവും ഇഴചേര്‍ന്നൊഴുകിയ ഒരു പുഴ Posted by അനൂപ്‌ മോഹന്‍ at 8:20 PM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Tuesday, December 30, 2014 വേദിയില്‍ ജോണ്‍സണ്‍ എത്താന്‍ വൈകിയ ഒരു നാടകസംഘത്തിന്‍റെ മനസായിരുന്നു അപ്പോള്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് പോത്തന്‍കോടിനുള്ള റൂട്ടില്‍ കീഴാവൂരില്‍ ബസിറങ്ങി. എത്താന്‍ വൈകിയോ?. അരങ്ങുണരാനുള്ള ബെല്‍ വളരെ നേരത്തേ മുഴങ്ങിയിരുന്നു. യവനിക ഉയര്‍ന്നിരുന്നു. അവതരണഗാനത്തിന്‍റെ അവസാനത്തെ വരിയില്‍ ഓര്‍മകളുടെ ഈണങ്ങള്‍ പിടഞ്ഞു. വീടിന്‍റെ ഉമ്മറത്ത് അസ്വസ്ഥനായി ഉലാത്തുകയാണ് ആ കഥാപാത്രം. നടന്‍റെ ഭാവതീവ്രതയില്‍ നിശബ്ദമായ സദസുപോ ലെ അന്തരീക്ഷം. ചുമരില്‍ തൂക്കിയ ഒരു ചിത്രത്തിലേക്കു നോക്കി നില്‍ക്കുകയാണിപ്പോള്‍ കഥാപാ ത്രം. പിന്നില്‍ നിന്നു വിളിച്ചു, മാഷേ... ഏറ്റവും നാട കീയമായിത്തന്നെ പതുക്കെ മുഖം തിരിച്ചു, ജോണ്‍സണ്‍ കെപിഎസി. അപ്പോഴേക്കും അങ്ങു ദൂരെ എവിടേയോ കാ ലം എന്ന സൂത്രധാരന്‍ അരങ്ങിന്‍റെ മറ്റൊരു ബ്ലാ ക് ആന്‍ഡ് വൈറ്റ് ദൃശ്യം ഒരുക്കി വച്ചിരുന്നു. പാമ്പുകള്‍ക്കു മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്, മനുഷ്യപുത്രനു തല ചായ്ക്കാന്‍ മണ്ണിലിടമില്ല.... വേച്ചു വേച്ച് അരങ്ങിലെത്തിയ കുഷ്ഠരോഗിയു ടെ വിറയ്ക്കുന്ന കൈകള്‍, ഇടറുന്ന ശബ്ദം. മോഹങ്ങള്‍ മരവിച്ചു, മോതിരക്കൈ മുരടിച്ചു മനസു മാത്രം മനസു മാത്രം മുരടിച്ചില്ല... കൊയ്ത്തൊഴിഞ്ഞ പാടത്തു പറന്നിറങ്ങാന്‍ വെമ്പി നിന്ന കതിരുകാണാക്കിളികളും നിശബ്ദം. സദസ് അടക്കം പറഞ്ഞു, ജോണ്‍സണ്‍. അവസാനരംഗം കഴിഞ്ഞ് ഗ്രീന്‍ റൂമിനു പിന്നില്‍ ഗോവിന്ദന്‍ എന്ന കുഷ്ഠ രോഗിയെക്കാണാണ്‍ ആരാ ധകര്‍ കാത്തു നിന്നു. കയറിയിരിക്കൂ, ഓര്‍മകള്‍ക്ക് യവനികയിട്ട വാക്കുകള്‍. കെപിഎസിയുടെ അശ്വമേധത്തിലെ കുഷ്ഠരോഗിയുടെ റോളിലടക്കം അരങ്ങുകളെ വിസ്മയിപ്പിച്ച ജോണ്‍സണ്‍ കെപിഎസി എന്ന നടന്‍റെ മുന്നിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഒരു ഹസ്തദാനത്തിനു കൈ നീട്ടിയപ്പോള്‍ സദസുകളെ കരയിപ്പിച്ച ആ മോതിര ക്കൈയെ മനസില്‍ നമിച്ചു. നാടകം ആരംഭിക്കുകയായി ഓര്‍മയുടെ ഒരു നാടകവണ്ടി ഇപ്പോള്‍ എത്തിനില്‍ക്കുന്നതു കോട്ടയം നഗരത്തിലെ കീഴ്ക്കുന്നില്‍. ജോണ്‍സന്‍റെ ജന്മനാട്. വടശേരില്‍ ഡാനിയലിന്‍റെയും മോനിക്കയുടെയും നാലു മക്കളില്‍ ഇളയവന്‍. സ്കൂള്‍ പഠനകാലത്തു പ്രവാചകന്‍ എന്ന നാടകത്തിലൊരു മാലാഖയുടെ വേഷം. ഓര്‍മകളിലെ ആദ്യ അരങ്ങ്. അക്കാലത്താണു കോട്ടയം നാണുക്കുട്ടന്‍ ഭാഗവതരുടെ ഒരു പെര്‍ഫോമന്‍സ് കണ്ടത്. ഡബിള്‍ ഹാര്‍മോണിയം വായിക്കുന്നു. ജോണ്‍സണ്‍ എന്ന കുട്ടി ഹാര്‍മോണിയത്തെ പ്രണയിച്ചു. ആഗ്രഹം അറിയിച്ചപ്പോള്‍ അഞ്ചു പൈസ വാങ്ങാതെ ഭാഗവതര്‍ പഠിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ വിജയപുരം രൂപതയിലെത്തിയ സ്പെയ്ന്‍കാരനായ പുരോഹിതന്‍ ഓര്‍ഗണ്‍ വായിക്കാനും പഠിപ്പിച്ചു. ചെറിയ ചെറിയ പരിപാടികള്‍, അരങ്ങുകള്‍, പ്രതിഫലങ്ങള്‍... കോളെജ് പഠനമോഹത്തിനു മുന്നില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ യവനികയിട്ട നാളുകള്‍. തൊഴില്‍ തേടുകയായിരുന്നു പോംവഴി. കോട്ടയത്തെ കത്തോലിക് മിഷന്‍ പ്രസില്‍ ജോലിക്കു കയറി. അക്ഷരങ്ങളുടെ അച്ചുനിരത്തി. കംപോസിങ്ങും പ്രിന്‍റിങ്ങും ബൈന്‍ഡിങ്ങുമെല്ലാം പഠിച്ചു. ഫോര്‍മെന്‍ എന്നൊരു പേരും. അത്യാവശ്യം നല്ല ശമ്പളവും കിട്ടി. കലാപ്രവര്‍ത്തനത്തിന് അവധി ദിവസം പതിച്ചു കൊടുത്തു ജോണ്‍സണ്‍. കോട്ടയം ആര്‍ട്സ് ക്ലബ്ബിലും സജീവമായി. ഹാര്‍മോണിസ്റ്റ് എന്ന നിലയില്‍ പേരെടുത്തു. എന്‍. എന്‍. പിള്ളയുടെ വിശ്വകേരള കലാസമിതിയില്‍ ഒഴിവു വന്നപ്പോള്‍ ജോണ്‍സണെ വിളിച്ചു. അമച്വര്‍ നാടകത്തിന്‍റെ വേദിയിലെ അഭിനയസാന്നിധ്യം. കഥാപ്രസംഗത്തിനു ഹാര്‍മോണിയത്തിന്‍റെ പിന്നണി. പ്രസിലെ ഫോര്‍മെന്‍. വേദിയൊന്ന്, വേഷങ്ങള്‍ അനവധി. നിങ്ങളെന്നെ നാടകക്കാരനാക്കി ഒരു ഞായറാഴ്ച. രാവിലെ പത്തുമണി. കെപിഎസിയില്‍ ക്ലാരിനെറ്റ് വായിക്കുന്ന തയ്യില്‍ ആന്‍റണി, ജോണ്‍സന്‍റെ വീട്ടിലെത്തി. അന്നു വൈകിട്ട് കോട്ടയം ജില്ലാക്കോടതി ( ഇപ്പോഴത്തെ പൊലീസ് ഗ്രൗണ്ട്) വളപ്പില്‍ കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം കളിക്കുന്നു. ജോണ്‍സണ്‍ വന്നു ഹാര്‍മോണിയം വായിക്കണം. ആരോ പറഞ്ഞ് ജോണ്‍സനെക്കുറിച്ചറിഞ്ഞിട്ട് ദേവരാജന്‍ മാസ്റ്റര്‍ അറിഞ്ഞു. മാസ്റ്റര്‍ പറഞ്ഞിട്ടാണ് ആന്‍റണിയുടെ വരവ്. ജോണ്‍സണ്‍ നടുങ്ങി. കെ.എസ് ജോര്‍ജും സുലോചനയുമൊക്കെ പാടുമ്പോള്‍, ഹാര്‍മോണിയ ശബ്ദത്തില്‍ എന്തെങ്കിലും അപാകതയുണ്ടായാലോ. ഒരു റിഹേഴ്സല്‍ പോലുമില്ല. ആശങ്കയ്ക്കൊക്കെ വാക്കുകളാല്‍ ആശ്വാസം നല്‍കി, ആന്‍റണി. നാടകസമയത്തു ജോണ്‍സണ്‍ വേദിയിലെത്തി. ഹാര്‍മോണിയം ഭംഗിയായി വായിച്ചു. ഒരു തെറ്റും സംഭവിച്ചതുമില്ല. ദേവരാജന്‍ മാസ്റ്റര്‍ക്കു ബോധിച്ചു. നാടകം കഴിഞ്ഞു. നാടക വണ്ടി കോട്ടയം വിടാന്‍ ഒരുങ്ങുന്നു. എന്‍ജിന്‍ ഇരമ്പിത്തുടങ്ങി. ഒരു ഔപചാരിക യാത്ര ചോദിക്കലിന്‍റെ ചടങ്ങിനായി കാത്തു നില്‍ക്കുകയാണ് ജോണ്‍സണ്‍. വണ്ടിയുടെ ഡോര്‍ ദേവരാജന്‍ മാസ്റ്റര്‍ അടയ്ക്കുന്നില്ല. അത് ജോണ്‍സണു മുന്നില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. വണ്ടിയില്‍ കയറിക്കോളൂ. ദേവരാജന്‍ മാസ്റ്ററുടെ വാക്കുകള്‍ ജോണ്‍സണ്‍ എന്ന നാടകക്കാരന്‍റെ രംഗപ്രവേശത്തിനുള്ള അവതരണ ഗാനമായിരുന്നു. നേരേ കൊല്ലം നളന്ദ ഹോട്ടലിലേക്ക്. വീട്ടില്‍പ്പറഞ്ഞിട്ടില്ലല്ലോ പോന്നത് എന്നോര്‍ത്തത് അപ്പോഴാണ്. പിറ്റേദിവസം രാവിലെ ചേട്ടന്‍ ജോലി ചെയ്യുന്ന പ്രസിലേക്കു വിളിച്ചു കാര്യം പറഞ്ഞു. അന്നു പകല്‍ ദേവരാജന്‍ മാസ്റ്റര്‍ മുറിയിലെത്തി. സംഗീതത്തില്‍ ചില മിനുക്കുപണികള്‍ പറഞ്ഞു തന്നു. ചെയ്യേണ്ടത് എന്തൊക്കെയെന്നു നിര്‍ദ്ദേശിച്ചു. ആദ്യവേദിയുടെ തീയതി ജോണ്‍സണ്‍ ഓര്‍മയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു....1952 ഓഗസ്റ്റ് 14. വെറും ജോണ്‍സണല്ല, ജോണ്‍സണ്‍ കെപിഎസി. അഭിനയത്തിന്‍റെ മാനിഫെസ്റ്റോ അറുപത്തിനാലില്‍ നാടകത്തില്‍ നിന്ന് ഓര്‍ക്കസ്ട്ര പുറത്തായി. കസെറ്റിലേക്കൊതുങ്ങി സംഗീതം സൃഷ്ടിച്ച തീവ്രമുഹൂര്‍ത്തങ്ങള്‍. അപ്പോഴും ജോണ്‍സണെ കെപിഎസി കൈവിട്ടില്ല. ഓര്‍ക്കസ്ട്രയിലെ അഭിനയശേഷിയുള്ളവരെ നിലനിര്‍ത്തുക തന്നെ ചെയ്തു. തോപ്പില്‍ ഭാസി, എസ്. എല്‍. പുരം സദാനന്ദന്‍, കെ. ടി. മുഹമ്മദ്, എന്‍. എന്‍. പിള്ള....അങ്ങനെ നിരവധി നാടകകൃത്തുക്കളുടെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങളാകാന്‍ കഴിഞ്ഞു. നിങ്ങളെന്ന കമ്യൂണിസ്റ്റാക്കിയിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ തുടങ്ങിയ അഭിനയജീവിതം. അരങ്ങുകള്‍ കടല്‍ കടന്നു, അമേരിക്ക, കാനഡ...ഭഗവാന്‍ കാലു മാറുന്നു എന്ന നാടകം കളിക്കുമ്പോള്‍ കല്ലേറു കൊണ്ടു പരുക്കേറ്റു. വര്‍ഷങ്ങള്‍ക്കു ശേഷവും കാലില്‍ ആ മുറിപ്പാട് അവശേഷിക്കുന്നു. അരങ്ങില്‍ നിന്നുള്ള മായാത്ത അനുഭവങ്ങളില്‍ ഒന്ന്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കഴിഞ്ഞ് മനുഷ്യന്‍റെ മാനിഫെസ്റ്റോ, മന്വന്തരം, അശ്വമേധം, മുടിയനായ പുത്രന്‍.....കേരളം ആവേശത്തോടെ കണ്ടിരുന്ന നിരവധി കെപിഎസി നാടകങ്ങളില്‍ ജോണ്‍സന്‍റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു മൂന്നു സിനിമകളിലും അഭിനയിച്ചു. ഒതേനന്‍റെ മകന്‍, ഒരു സുന്ദരിയുടെ കഥ, പിച്ചാത്തിക്കുട്ടപ്പന്‍. ഒതേനന്‍റെ മകന്‍ എന്ന ചിത്രത്തില്‍ പുള്ളുവനായി അഭിനയിക്കുമ്പോള്‍ കൂടെ ഒരു പുള്ളോത്തിയുണ്ടായിരുന്നു. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുകയായിരുന്നു ലളിത എന്ന ആ പെണ്‍കുട്ടി. പിന്നെ മലയാളത്തിന്‍റെ കെപിഎസി ലളിത. ഇന്നലെകളിലെ ആകാശം അഭിനയത്തോടുളള അഭിനിവേശം അടക്കിവച്ച് 2006ല്‍ ജോണ്‍സണ്‍ നാടകവേദി വിട്ടു. കെപിഎസിയില്‍ നിന്നു പടിയിറങ്ങി. മാവേലിക്കരയിലെ വേദി. ഇന്നലെകളിലെ ആകാശമായിരുന്നു അവസാന നാടകം. നാടകത്തിന്‍റെ വിശാലമായ ആകാശത്തു നക്ഷത്രമായി തിളങ്ങിയ ജോണ്‍സണ്‍ അരങ്ങിറങ്ങിയ നാടകത്തിന്‍റെ പേര് ഇന്നലെകളിലെ ആകാശം എന്നായതു യാദൃച്ഛികതമായ അറം പറ്റലായിരിക്കാം. അമ്പത്തെട്ടു വര്‍ഷം ഒരേ ട്രൂപ്പില്‍. പതിനഞ്ചു രൂപയില്‍ തുടങ്ങിയ പ്രതിഫലം എത്തിയത് നൂറ്റമ്പതു രൂപ വരെ. തോപ്പില്‍ ഭാസി മുതല്‍ പുതുതലമുറ വരെയുള്ള നാടകകൃത്തുക്കള്‍. ഓരോ വര്‍ഷവും അഡ്വാന്‍സ് തുകയിലെ ആധിക്യത്തില്‍ ആകൃഷ്ടനായി ട്രൂപ്പുകള്‍ മാറുന്ന നാടകക്കാര്‍ ഒരുപാട് പേരുണ്ട്. ഒരു റോള്‍ ഉണ്ട് എന്നു ചോദിച്ചാല്‍, എത്ര അഡ്വാന്‍സ് ഉണ്ട് എന്നു മറുചോദ്യമുന്നയിക്കുന്നവര്‍. എന്നിട്ടും ജോണ്‍സണ്‍ കെപിഎസിയില്‍ നിന്നതു അമ്പത്തെട്ടു വര്‍ഷം. അരങ്ങൊഴിയാനുള്ള കാരണം ചോദിച്ചാല്‍, ഒരു നിമിഷം നിശബ്ദനാകും ജോണ്‍സണ്‍. ചുമരിലെ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തിലേക്കു കൈ ചൂണ്ടി... എന്‍റെ എല്‍സമ്മ പറഞ്ഞിട്ടാ...അയര്‍ക്കുന്നംകാരി എല്‍സമ്മ ജോണ്‍സന്‍റെ ഭാര്യയായതു അറുപത്തൊന്നില്‍. അരങ്ങില്‍ നിന്ന് അരങ്ങിലേക്കുള്ള ഒഴുക്കില്‍പ്പെടുമ്പോള്‍ ജോണ്‍സണ് അത്താണിയായിരുന്നതു എല്‍സമ്മയായിരുന്നു. ഭാര്യയുടെ മരണം തളര്‍ത്തിക്കളഞ്ഞു ജോണ്‍സണെ. ജീവിതത്തിന്‍റെ അരങ്ങില്‍ അഭിനേതാവ് തോറ്റുപോയ നാളുകള്‍. ഒരിക്കല്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് എല്‍സമ്മയുടെ കുഴിമാടത്തില്‍ പോയി തിരി കത്തിച്ചു. തിരികെ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍, ആ പരിചിത ശബ്ദം, എല്‍സമ്മ എന്തോ പറഞ്ഞു...ഇനി നാടകത്തിനു പോകണ്ട, മക്കളെ നോക്കണം. കുരിശില്‍ പിടിച്ചു തളര്‍ന്നിരുന്നു പോയി ജോണ്‍സണ്‍. ഭര്‍ത്താവിന്‍റെ ദുശീലം മാറ്റാന്‍ മുറുക്കാന്‍പൊതി ഒളിച്ചുവയ്ക്കുന്ന ഭാര്യ, സീനയുടെയും നീനയുടെയും ബെന്നിയുടെയും അമ്മ. അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, അരങ്ങിനെ ഏറെ സ്നേഹിച്ച ഈ നടന്. ക്ലൈമാക്സ് സെന്‍റിമെന്‍റലാക്കാന്‍ ഉറപ്പിച്ച് ചോദിച്ചു, ഇപ്പോഴും തോന്നുന്നില്ലേ അരങ്ങിലെത്താന്‍, അഭിനയിക്കാന്‍? ഇല്ല, ഇപ്പോള്‍ നാടകം കാണാനും പോകാറില്ല. കെപിഎസിക്കാര്‍ തിരുവനന്തപുരത്തു വേദി ഉള്ളപ്പോഴൊക്കെ വിളിക്കും. പോകില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി നാടകം കാണാന്‍ വയ്യ. കൊതിയാവും. ആരോ അരങ്ങിലേക്കു പിടിച്ചു വലിക്കുന്നതു പോലെ...ജോണ്‍സണ്‍ കെപിഎസി എന്ന എണ്‍പത്തൊമ്പതുകാരന്‍ മെല്ലെ ചിരിച്ചു. കല്ലറയ്ക്കരികില്‍ നിന്ന് പ്രിയപ്പെട്ട എല്‍സമ്മയ്ക്ക് കൊടുത്ത വാക്ക് പിടയുന്നുണ്ടോ ആ ചിരിയില്‍. പറയാന്‍ ഇനിയും ബാക്കി. എന്നാലും സംസാരത്തിന് യവനിക വീണേ പറ്റൂ. അതാണു നാടകത്തിന്‍റേയും നിയമം. തുടക്കത്തില്‍ ഇല്ലാതെ പോയ അവതരണഗാനത്തിനായി ആ ചുണ്ടുകള്‍ പതുക്കെ ചലിച്ചു.
കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ക്ഷണം തള്ളി കെ.എം മാണി. കേരള കോണ്‍ഗ്രസിെന്‍റ നയപരമായ തീരുമാനങ്ങള്‍ ചരല്‍കുന്ന് ക്യാമ്ബില്‍ വെച്ച്‌ കൈകൊണ്ടതാണ്. ആ തീരുമാനങ്ങള്‍ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. ഒൗദ്യോഗികമായ ക്ഷണമാണ് കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചതെന്നും എന്നാല്‍ തെന്‍റ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മാണി പറഞ്ഞു. ഇതേ തീരുമാനങ്ങള്‍ മലപ്പുറത്തും വ്യക്തമാക്കിയതാണ്. ആരോടും അന്ധമായ വിരോധമോ അമിത സ്നേഹമോ ഇല്ല. മലപ്പുറത്ത് മുസ്ലിം ലീഗിനു നല്‍കിയ പിന്തുണ യു.ഡി.എഫിനുള്ളതല്ല. അരനൂറ്റാണ്ടായി കേരള കോണ്‍ഗ്രസും ഇന്ത്യന്‍ മുസ്ലിം ലീഗും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിെന്‍റ ഭാഗമാണ് അതെന്നും മാണി വ്യക്തമാക്കി. Continue Reading Previous ബെംഗളൂരുവില്‍ ഭൂചലനം Next വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച അധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ചടിച്ചു, പിന്നെ നടന്നത് അടിയോടടി, വീഡിയോ കാണാം
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും ഉണ്ടായ തെരഞ്ഞെടുപ്പു തിരിച്ചടികളുടെ കക്ഷിരാഷ്‌ട്രീയപരവും സംഘടനാപരവുമായ കാരണങ്ങള്‍ പരിശോധിക്കുന്നതിനു പകരം; പൊതു മാധ്യമങ്ങളും വലതുപക്ഷവും ഇടതു തീവ്രവാദനാട്യക്കാരും അരാഷ്‌ട്രീയ/അരാജക വാദികളും മത-ജാതി സാമുദായിക സമ്മര്‍ദ്ദ സംഘങ്ങളും ഏകോപിച്ചുകൊണ്ട് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനും അതുവഴി പരാജയപ്പെടുത്താനും നടത്തിയ നീക്കങ്ങളെന്തൊക്കെ എന്നന്വേഷിച്ചു തുടങ്ങുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്. 2004ലെ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞു വന്ന പ്രത്യേക സാഹചര്യത്തില്‍; പത്രഭാഷയില്‍ പറഞ്ഞാല്‍ 'പരമ്പരാഗതവൈരികളാ'യ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐക്യ പുരോഗമന സഖ്യത്തിന് (യു പി എ), പൊതു മിനിമം പരിപാടി നടപ്പാക്കുന്നതിനു വേണ്ടി തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഇടതു പക്ഷം ചെയ്തത്. ഇക്കാര്യത്തില്‍ ഒളിമറകളൊന്നും തന്നെയുണ്ടായിരുന്നില്ല. സ്പീക്കര്‍ സ്ഥാനമൊഴിച്ചുള്ള അധികാരസ്ഥാനങ്ങളൊന്നും സ്വീകരിക്കാത്തതുകൊണ്ട് അധികാരലബ്ധിക്കുവേണ്ടിയുള്ള കേവല അവസരവാദമായി ഈ നിലപാടിനെ ചിത്രീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 1992 ഡിസംബര്‍ ആറിന് ബാബരിപ്പള്ളി പൊളിക്കുകയും അതിരൂക്ഷമായ വര്‍ഗീയകലാപം രാജ്യവ്യാപകമായി അഴിച്ചുവിടുകയും ചെയ്ത സംഘപരിവാര്‍, 2002 ഫെബ്രുവരി/മാര്‍ച്ചില്‍ നടത്തിയ അതിനിഷ്ഠൂരമായ ഗുജറാത്ത് മുസ്ളിം വംശഹത്യയിലൂടെ ഇന്ത്യക്കു മാത്രമല്ല, മുഴുവന്‍ ഭൂലോകത്തിനും മാനവികതക്കും വന്‍ ഭീഷണിയായി തീരുന്ന ഒരു ശക്തിയാണെന്ന് ലോകത്തെമ്പാടുമുള്ള ജനാധിപത്യ വാദികള്‍ തിരിച്ചറിഞ്ഞു. സംഘപരിവാറിന്റെ ഈ ഫാസിസ്റ്റ് ജൈത്രയാത്ര തടയുന്നതിനു വേണ്ടിയുള്ള അനിവാര്യവും രാഷ്‌ട്രീയമായി പക്വവും ജാഗ്രത്താര്‍ന്നതുമായ നടപടിയാണ് യുപിഎ മന്ത്രിസഭയെ അധികാരത്തിലെത്തിക്കുക വഴി ഇടതുപക്ഷം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാജ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളിലൊന്നായി ഇത് ജനാധിപത്യ വാദികള്‍ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. പിന്തുണ എന്ന ഈ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ, വലതുപക്ഷ-മുതലാളിത്താനുകൂല-സാമ്രാജ്യത്വ പ്രീണന നയങ്ങള്‍ക്കിടയിലും ചില ജനപക്ഷ നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ബന്ധിക്കാനും ഇടതുപക്ഷം നിതാന്ത ജാഗ്രത പുലര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ലോകത്തിനു തന്നെ മാതൃകയായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കാര്‍ഷിക കടാശ്വാസം, വനാവകാശ നിയമം, വിവരാകാശ നിയമം, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമം, സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളുടെ വികസനത്തിനും സാമ്പത്തിക സഹായത്തിനുമുളള ദേശീയ കോര്‍പ്പറേഷന്‍ (National Minorities Development and Finance Corporation) രൂപീകരണം, ഉന്നത വിശേഷ പഠന മേഖലയിലെ ഒ ബി സി സംവരണം എന്നിവ നടപ്പിലാക്കാന്‍ (ചിലതൊക്കെ പാസാക്കിയിട്ട ഉള്ളൂ) മന്‍മോഹന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്, യു പി എയുടെ സുരക്ഷാവലയ നയവും ഗ്രാമീണ മേഖലയിലേക്കുള്ള സാമ്പത്തിക വിതരണം ഒരു പരിധി വരെ പുനസ്ഥാപിച്ചതും അടക്കമുള്ള ഈ ജനപ്രിയ നടപടികളാണ് പ്രേരകമായത് എന്ന് നിരവധി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. അതോടൊപ്പം പ്രധാനമാണ് പൊതുമേഖലയെ സംരക്ഷിക്കുക എന്ന സ്ഥിരം മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇടപെടലുകളും. കഴിഞ്ഞ വര്‍ഷം ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ കനത്ത ആഘാതത്തില്‍ നിന്ന് ഇന്ത്യക്ക് വലിയൊരളവുവരെ രക്ഷപ്പെടാനായത് ഇടതുപക്ഷം കാവല്‍ നിന്ന് സംരക്ഷിച്ചെടുത്ത പൊതുമേഖലയുടെ അടിസ്ഥാന ബലം കൊണ്ടാണെന്ന കാര്യവും വ്യാപകമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സംവിധാനം തുടര്‍ന്നു പോകുന്നതില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോള കോര്‍പ്പറേറ്റ് മുതലാളിത്തവും എല്ലാ തരത്തിലും അസ്വസ്ഥരായിരുന്നു. ഈ അസ്വസ്ഥതയെ തുടര്‍ന്നാണ് തിടുക്കത്തിലുള്ള ആണവക്കരാര്‍ ഒപ്പിടലിലൂടെ ഇടതുപക്ഷത്തെ യു പി എ സൌഹൃദസംഘത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള നടപടി അവര്‍ പ്രയോഗിച്ചതും വിജയം കണ്ടതും. ഇതിന്റെ തുടര്‍ച്ചയാണ് ഇടതുപക്ഷത്തിന്റെ പിന്തുണ അല്ലെങ്കില്‍ നേതൃത്വം, അതുമല്ലെങ്കില്‍ പങ്കാളിത്തം തുടങ്ങിയ 'ശല്യ'ങ്ങളില്ലാത്ത ഒരു സമ്പൂര്‍ണ വലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കുക എന്ന അജണ്ടയിലേക്ക് സാമ്രാജ്യത്വം നീങ്ങുന്നതും അവരക്കാര്യത്തില്‍ വിജയം കണ്ടതും. ഈ അജണ്ടയുടെ ഫലമായാണ് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ, 2004ല്‍ ലഭിച്ചതിന്റെ നേര്‍പകുതി സീറ്റിലേക്ക് പരിമിതപ്പെടുന്ന തരത്തില്‍ തെരഞ്ഞെടുപ്പജണ്ടയെ സങ്കീര്‍ണമായ തരത്തില്‍ കുഴച്ചു മറിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. സാമ്രാജ്യത്വത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളിലൂടെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ നടത്തിയ ബഹുമുഖ പരിശ്രമങ്ങള്‍ ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തിനും പാര്‍ലമെന്ററി ജനാധിപത്യത്തിനും വന്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. കൊക്കക്കോളയും സിയോണിസ്റ്റ് ലോബികളും അമേരിക്കയില്‍ വെച്ച് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കെട്ടിയിറക്കിയ ശശി തരൂരിനെപ്പോലുള്ള വരേണ്യ ബുദ്ധിജീവികള്‍ പുഷ്പം പോലെ വിജയിച്ചുകയറുന്നതും ഈ പ്രവണതയുടെ വിജയമാണെന്നു കാണാം. നൂറ്റാണ്ടുകളായി സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുത്തിട്ടുള്ള മുസ്ളിം സമൂഹവുമായുള്ള ഇടതുപക്ഷത്തിന്റെ സൌഹൃദത്തെ വിസ്‌ഫോടനകരമാം വണ്ണം പ്രശ്‌നവത്ക്കരിക്കുകയും, അതു വഴി പൊതുബോധത്തെ മൃദു/തീവ്ര ഹിന്ദുത്വ കാഴ്ചപ്പാടാക്കി മാറ്റിയെടുക്കുകയും ആധുനിക കേരള സമൂഹത്തെ വര്‍ഗീയമായി വെട്ടിമുറിക്കുന്ന പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്തു. പത്തു വര്‍ഷം ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിട്ടും ആരോപിക്കപ്പെട്ട ഒരു കുറ്റവും തെളിയാതെ പുറത്തു വന്ന മഅ്ദനിയെയും ഭാര്യ സൂഫിയയെയും ക്രൂരമായി വേട്ടയാടാന്‍ പത്രങ്ങളും ചാനലുകളും മത്സരിക്കുകയായിരുന്നു. സക്കറിയ വിശേഷിപ്പിച്ചതു പോലെ ഇത്തരക്കാര്‍ പത്ര പ്രവര്‍ത്തകരോ അതോ ആരാച്ചാരന്മാരോ എന്നുവരെ ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷമാണ് സംജാതമായത്. പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ ഇതിനെ തുടര്‍ന്ന് കൈപ്പത്തിക്ക് വോട്ടു ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിദഗ്ദ്ധര്‍ പ്രഖ്യാപിക്കുന്നത്. ഇത് ശരിയാണോ അല്ലയോ എന്ന തര്‍ക്കത്തിലേക്കു പോകുന്നതിനു പകരം അക്കൂട്ടരുടെ 'വൈദഗ്ദ്ധ്യം' അംഗീകരിച്ചുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്നു തന്നെ കരുതുക. അപ്പോള്‍ വിശദീകരിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു യാഥാര്‍ത്ഥ്യം തെളിഞ്ഞുവരുന്നതായി കാണാം. അത്, ഇത്തരത്തിലുള്ള പരമ്പരാഗത ഇടതുപക്ഷ വോട്ടര്‍മാര്‍ എല്ലാം ഹിന്ദു ബോധത്തിന് മാത്രം കീഴ്പ്പെട്ടവരാണ് എന്നാണോ ഇവര്‍ അര്‍ത്ഥമാക്കുന്നത്?. ഈ വിദഗ്ദ്ധരെ ഇക്കാര്യം കൂടി വിശദമായി വിലയിരുത്താതെ പോകാന്‍ അനുവദിച്ചു കൂടാ. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു തോല്‍വി എന്ന ഘടകത്തെ തങ്ങളുടെ ഹിന്ദുത്വാനുകൂല പൊതുബോധ നിര്‍മ്മിതിക്കുള്ള ആനുകൂല്യമാക്കി മാറ്റാനുള്ള ഒളിയജണ്ടയും ഇതിനു പിന്നിലുണ്ട് എന്നതാണ് വാസ്തവം. ഇതോടു കൂട്ടി വായിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ഇടതു തീവ്രവാദനാട്യക്കാരടക്കമുള്ളവരുടെ വാചാടോപങ്ങളാണ്. 2600 മുതല്‍ 25000 വരെ വോട്ട് പല മണ്ഡലങ്ങളില്‍ നിന്നായി നേടിയെടുത്ത് അപരന്മാരോടും (പഴയ കാലത്താണെങ്കില്‍ അസാധുവിനോടും) മത്സരിച്ച് കെട്ടി വെച്ച കാശ് പൊതു ഖജനാവിന് മുതല്‍ക്കൂട്ടാക്കുന്ന ഇക്കൂട്ടര്‍ പറയുന്നത്, തങ്ങള്‍ക്ക് ഇനിയും പതിനായിരങ്ങള്‍ വോട്ടായി ലഭിക്കുമായിരുന്നുവെന്നും അത് കൈപ്പത്തിക്ക് പോയി എന്നുമാണ്. യഥാര്‍ത്ഥത്തില്‍ സാധുക്കളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വലതുപക്ഷത്തിന്റെ ദല്ലാള്‍ പണിയെടുക്കുന്ന ഒറ്റുകാരാണ് ഇവര്‍ എന്നതിന് ഇതില്‍ പരം എന്ത് തെളിവാണ് വേണ്ടത്? ഇന്ത്യന്‍ ഇടതുപക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന പ്രത്യയശാസ്ത്രപരിസരത്തെ പലതരത്തില്‍ സങ്കീര്‍ണമാക്കി ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുക എന്നതും പ്രത്യക്ഷത്തില്‍ ഇടതുപക്ഷമുഖം പ്രകടിപ്പിക്കുകയും സത്യത്തില്‍ സാമ്രാജ്യത്വാനുകൂലികളായിരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളും മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ കെണിയിലും സാധാരണക്കാര്‍ പെട്ടുപോകുന്നുണ്ട്. വികസനത്തിന്റെ പരിപ്രേക്ഷ്യം, മതനിരപേക്ഷ സമൂഹ രൂപവത്ക്കരണം എന്നിവയെ സംബന്ധിക്കുന്ന ഇടതുപക്ഷ നിലപാടുകളെ ഇത്തരത്തില്‍ വിസ്‌ഫോടനകരമാം വണ്ണം കുഴച്ചുമറിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ ജനങ്ങളുടെ ഇഛയെയും കാഴ്ചപ്പാടുകളെയും അട്ടിമറിക്കുന്നത്. 'ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന ഗവണ്‍മെന്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തരപരിപാടി നടപ്പില്‍ വരുത്തുന്ന ഒരു ഗവണ്മെന്റായിരിക്കും; അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഒരു ഗവണ്മെന്റായിരിക്കില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യത്തെ നടപടിയായിരിക്കും. എന്നാല്‍ ഈ ഗവണ്മെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല' എന്നാണ് ഇ എം എസ് 1957 മാര്‍ച്ച് 30ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറവെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെയും നയം ഇതു തന്നെയായിരിക്കെ, അതിവിപ്ളവകാരികളുടെ വാചാടോപങ്ങള്‍ വലതുപക്ഷത്തെ പരോക്ഷമായി സഹായിക്കാനല്ലാതെ മറ്റെന്തിനാണുതകുക? കാര്‍ഷികരംഗത്തെ അജണ്ടകള്‍ പൂര്‍ത്തീകരിച്ച ബംഗാളിലെ ഇടതു പക്ഷ സര്‍ക്കാര്‍ വ്യവസായവല്‍ക്കരണത്തെ സംബന്ധിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പിന്തുണ തേടിക്കൊണ്ടാണ് 2007ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ മുദ്രാവാക്യത്തിനുള്ള അംഗീകാരമെന്നോണം വമ്പിച്ച ഭൂരിപക്ഷമാണ് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ലഭിച്ചത്. അതനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ്, ബി ജെ പി മുതല്‍ മുസ്ളിം മതമൌലികവാദികള്‍ വരെയും കോണ്‍ഗ്രസ് മുതല്‍ മാവോയിസ്റ്റുകള്‍ വരെയും മഹാശ്വേതാ ദേവിയും മേധാപട്ക്കറും വരെയും മമതയുടെ നേതൃത്വത്തില്‍ അണിനിരന്ന് സര്‍ക്കാരിനു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതും ഇടതു സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരാണെന്ന് വരുത്തിത്തീര്‍ത്തതും. ഒരു കാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും അധികം വ്യവസായവത്ക്കരിക്കപ്പെട്ട നഗരമായിരുന്നു. മുപ്പതു വര്‍ഷം മുമ്പ് ഇടതുപക്ഷം ബംഗാളില്‍ അധികാരമേറ്റെടുത്തതോടെ, കടുത്ത പകപോക്കലും അവഗണനയുമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിച്ചത്. ഈ വികസനമുരടിപ്പിനെ മറികടക്കാനാണ്, സ്വകാര്യ കുത്തകകളടക്കമുള്ളവരുടെ സഹായത്തോടെ ബംഗാളിന്റെ വ്യവസായവത്ക്കരണം എന്ന അജണ്ട പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചത്. ഒരു ടണ്‍ മുളക്ക് ഒരു രൂപ മാത്രം വിലയിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളിലൊന്നായ ബിര്‍ളയെ ക്ഷണിച്ചുകൊണ്ടുവന്ന് മാവൂരില്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ നയം തന്നെയാണിവിടെയും സ്വീകരിച്ചതെന്ന് തുറന്ന മനസ്സോടെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടാവുന്നതേ ഉള്ളൂ. എന്നാലതിനു മിനക്കെടാതെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൈദ്ധാന്തികവും പ്രയോഗപരവുമായ പ്രത്യയശാസ്‌ത്രത്തെ തങ്ങള്‍ വ്യാഖ്യാനിക്കാം എന്ന വിരുദ്ധരുടെ വാഗ്ദാനത്തില്‍ പൊതുബോധം കീഴ്പ്പെടുന്ന കാഴ്‌ചയാണ് പല തവണയുമെന്നതു പോലെ ഇത്തവണയും നാം കണ്ടത്. പരിപ്പുവട/കട്ടന്‍ ചായ വിവാദത്തിന്റെ കാര്യത്തിലും ഇതേ കുഴപ്പത്തില്‍ പൊതുബോധത്തെ കൊണ്ട് കുടുക്കിയിടാന്‍ ഇടതുവിരുദ്ധരുടെ ഇടതു നാട്യങ്ങള്‍ക്കു സാധിച്ചിരുന്നു. ഇടതുപക്ഷത്തെ രക്ഷിക്കാനും ഇടതുപക്ഷത്തിന്റെ വിപ്ളവാത്മകത സുരക്ഷിതമാക്കി നിലനിര്‍ത്താനും വലതുപക്ഷം പരിശ്രമിക്കുന്ന വിചിത്രമായ കാഴ്‌ചയാണിതെന്ന് പലപ്പോഴും നാം മറന്നു പോയി. മതനിരപേക്ഷത, ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കലും സംരക്ഷിക്കലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കല്‍, സവര്‍ണ ഹൈന്ദവ വാദികളുടെ ഫാസിസ്റ്റ് ജൈത്രയാത്രയെ നേര്‍ക്കു നേര്‍ നിന്ന് ചെറുത്തു തോല്‍പ്പിക്കല്‍ എന്നീ മേഖലകളിലും ഇടതുപക്ഷത്തെ സമാനമായ പ്രത്യയശാസ്‌ത്രക്കെണിയില്‍ കുടുക്കിയിടാനുള്ള നീക്കം തുടര്‍ച്ചയായി നടക്കുന്നതു കാണാം. ഹമീദ് ചേന്ദമംഗല്ലൂരും എം എന്‍ കാരശ്ശേരിയും മുതല്‍ രാജേശ്വരി/ജയശങ്കര്‍ വരെയുള്ള സവര്‍ണാനുകൂല 'മതനിരപേക്ഷ' നാട്യക്കാര്‍ ടിവിയിലും ആര്‍ എസ് എസ്സിന്റേതടക്കമുള്ള അച്ചടി മാധ്യമങ്ങളിലും നിരന്നിരുന്ന് ഇടതുപക്ഷത്തിന്റെ വര്‍ഗീയതയോടുള്ള സമീപനമെന്തായിരിക്കണം എന്ന് നിരന്തരമായി വ്യാഖ്യാനിക്കുന്നതും മറ്റും ഈ കെണിയെ കൂടുതല്‍ മുറുക്കുന്നതിന്റെ പ്രത്യക്ഷമാണ്. ഇന്ത്യയില്‍ ഏപ്പോഴും അധികാരത്തില്‍ വരാന്‍ സാധ്യതയുള്ളത് എന്ന നിലക്കും പൊതുബോധത്തിലേക്ക് മിക്കപ്പോഴും ഒളിച്ചുകടക്കാന്‍ പാകമായത് എന്ന നിലക്കും, ഏറ്റവും കൂടുതല്‍ അപകടമുള്ളത് ഭൂരിപക്ഷ വര്‍ഗീയതയാണെന്ന കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തിന്റെ സ്വാഭാവിക സഖ്യ ശക്തികള്‍ എന്ന നിലക്ക് ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടനകളിലൂടെയും അല്ലാതെയും അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ അണി നിരക്കലിനെ ന്യൂനപക്ഷ പ്രീണനം, വോട്ടുബാങ്ക് രാഷ്‌ട്രീയം എന്നീ ഉമ്മാക്കികളാക്കി ചുരുക്കിക്കൊണ്ട് ഇടതുപക്ഷത്തെ വിരട്ടി നിര്‍ത്താം എന്ന അജണ്ടയാണ് ഇത്തരം കേവല യുക്തിവാദപരവും സാങ്കേതികമായി മാത്രം ശരിയെന്ന് തോന്നിപ്പിക്കുന്നതുമായ വാദങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ടു പോലുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പിന്തുണ ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന വലതുപക്ഷമാണ്, പി ഡി പിയുടെ പിന്തുണ ഇടതുപക്ഷത്തിനായതാണ് ഏറ്റവും വലിയ കുഴപ്പം എന്ന നിലക്കുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. മുസ്ളിംലീഗും പി എഫ് ഐയും ഒ അബ്ദുള്ളയെപ്പോലുള്ള ചില നിരാശാവാദികളും ചേര്‍ന്ന് മുസ്ളിം ജനവിഭാഗത്തെ ഇടതുപക്ഷത്തിനെതിരാക്കുക എന്ന തന്ത്രവും ഈ തെരഞ്ഞെടുപ്പില്‍ പയറ്റിനോക്കി, ഒരു പരിധി വരെ വിജയം കാണുകയും ചെയ്തു. ബംഗാളിനെ സംബന്ധിച്ച സച്ചാര്‍ കമ്മീഷന്റെ ചില കണ്ടെത്തലുകളെ ഊതി വീര്‍പ്പിച്ച്, അതിനെ നന്ദിഗ്രാം/സിംഗൂരുമായി കൂട്ടിക്കെട്ടി, ബംഗാളിലുള്ളത് ഗുജറാത്തിലെ മോഡി സര്‍ക്കാരിന് തുല്യമായ ഭരണകൂടമാണെന്നു വരെ ഇക്കൂട്ടര്‍ വാദിച്ചു കളഞ്ഞു. നാടുനീളെ ഈ വാദമുയര്‍ത്തിയ ഫ്ളെക്സുകളും ഉയര്‍ത്തി വെച്ചിരുന്നു. ഇതുകൊണ്ട് എന്താണ് ഫലത്തില്‍ സംഭവിക്കുന്നത്? ബുദ്ധദേബിനോട് സമാനനാക്കുക വഴി നരേന്ദ്രമോഡിയെ രക്ഷിച്ചെടുക്കുകയാണിക്കൂട്ടര്‍ ചെയ്യുന്നത്. ഇന്ത്യയിലെ കോടതികളോ ദേശീയ മാധ്യമങ്ങളോ മതനിരപേക്ഷ-പുരോഗമന-ജനാധിപത്യ സമൂഹമോ മാപ്പു കൊടുക്കാത്ത കൊടും കുറ്റവാളിയായ നരേന്ദ്രമോഡിയെ രക്ഷിച്ചെടുക്കാന്‍ ബെസ്റ്റ് ബേക്കറി കേസില്‍ സഹീറാ ഷെയ്ക്കെന്നതു പോലെ ഇക്കൂട്ടരും കൈക്കൂലി മേടിച്ചിട്ടുണ്ടെന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവുമോ? ഇത്തരത്തില്‍ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ളിം വിരുദ്ധമാണെന്ന തെറ്റും തെറ്റിദ്ധാരണാജനകവുമായ വാദം ഉയര്‍ത്തിയതിനു ശേഷം, കേരളത്തെ ബംഗാളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി, മുസ്ളിംലീഗിനെ തോല്‍പ്പിക്കാന്‍ വിവിധ സമുദായഗ്രൂപ്പുകളെ കൂട്ടു പിടിച്ചിരിക്കുന്നതെന്ന ദുരുപദിഷ്ടമായ ആരോപണവും ഇവര്‍ ഉയര്‍ത്തി. എന്നാലെന്താണ് വാസ്തവം? സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലും രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയും സമുദായ താല്‍പര്യത്തിന് ഹിതകരമെന്ന് കണ്ടെത്തിയും ഇടതുപക്ഷത്തെ സ്വമേധയാ പിന്തുണക്കാന്‍ തീരുമാനിച്ച നിരവധി സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ തുറന്ന മനസ്സോടെ പ്രോത്സാഹിപ്പിക്കുക മാത്രമേ ഇടതുപക്ഷം ചെയ്തുള്ളൂ. ഇതെല്ലാ കാലത്തും തുടര്‍ന്നു വന്നിരുന്ന ഒരു നയമാണെന്നും കാണാം. നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച മുസ്ളിം ലീഗിന്റെ സമുന്നതനായ നേതാവ് സി എച്ച് സാഹിബിനെ തൊപ്പി ഊരിപ്പിച്ചാണ് സ്പീക്കര്‍ പദവി കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസ് ആദ്യം മടിച്ചു മടിച്ച് കൂടെ കൂട്ടിയത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ മാന്യമായ പരിഗണനയോടെയാണ് 1967ല്‍ ആദ്യമായി മുന്നണി ബന്ധമുണ്ടാക്കിയപ്പോള്‍ ലീഗിനെ പൊതുധാരയിലേക്ക് ആനയിച്ചത്. പിന്നീട് ലീഗിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്ന് കമ്യൂണിസ്റുകാര്‍ അത്തരത്തില്‍ മാന്യമായ സ്ഥാനം ലീഗിന് കൊടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും അവരുടെ സ്ഥാനം പടിക്കു പുറത്താവുമായിരുന്നു. ഇപ്പോള്‍ പി ഡി പിയെ പടിക്കു പുറത്തോ അല്ലെങ്കില്‍ സ്റ്റേജിന്റെ അടിയിലോ അതുമല്ലെങ്കില്‍ നടുറോട്ടിലോ നിര്‍ത്തി അവരുടെ പിന്തുണ സ്വീകരിച്ചാല്‍ പോരായിരുന്നോ എന്തിന് വലിച്ച് വേദിയില്‍ കയറ്റി എന്നു സംശയിക്കുന്നവരുടെ ഹിന്ദു വര്‍ഗീയാഭിമുഖ്യം രൂക്ഷമായി തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ഒരു ഭാഗത്ത് ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുകയും അവര്‍ ന്യൂനപക്ഷത്തിന്റെ തടവറയിലാണെന്നും കള്ളപ്രചാരണം നടത്തി പൊതുബോധത്തിലെ മൃദുഹിന്ദുത്വ ഘടകങ്ങളെ ഊതിവീര്‍പ്പിക്കുകയും, മറുവശത്ത് ഇടതുപക്ഷം ന്യൂനപക്ഷവിരുദ്ധമാണെന്ന കള്ളപ്രചാരവേല നടത്തി മുസ്ളിങ്ങളെ അകറ്റുകയുമാണ് കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യക്കാര്‍ നടത്തിയത് എന്നതാണ് യാഥാര്‍ത്ഥ്യം. കൃസ്ത്യന്‍ ജനവിഭാഗങ്ങളുടെ കാര്യത്തിലും സമാനമായ രീതിയവലംബിക്കുകയാണവര്‍ ചെയ്തത്. സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി നിന്നുകൊണ്ട് അതാതു കാലത്ത് രൂപീകരിക്കപ്പെടുകയും ഐക്യപ്പെടുകയും ചെയ്യുന്ന ഒറ്റുകാരുടെ മഹാസഖ്യം, ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കപ്പെടുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വതന്ത്ര പരമാധികാരവും ഉള്ളുറപ്പുള്ള ആഭ്യന്തര/വിദേശ നയങ്ങളും നമ്മുടെ മഹത്തായ ജനാധിപത്യ-മതനിരപേക്ഷ സംസ്ക്കാരവുമാണ് എന്ന കാര്യം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും. Posted by G P RAMACHANDRAN at 10:01 AM 8 comments: Labels: കേരളം, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം Saturday, May 23, 2009 അപരരുടെ നരകങ്ങള്‍ വാണിജ്യ സിനിമകളുടെ വിജയപരാജയങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം അതിന്റെ പ്രത്യക്ഷ ഫലങ്ങള്‍ക്കപ്പുറത്തെപ്പോഴും, ജനപ്രിയതാനിര്‍മാണത്തിന്റെ രാസഘടകങ്ങളെന്തൊക്കെ എന്ന അന്വേഷണത്തിനു പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ-ചരിത്ര വിദ്യാര്‍ത്ഥികളെ ഉത്ക്കണ്ഠാകുലരാക്കുന്നുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍(സംവിധാനം സിദ്ദീഖ്,ലാല്‍)എന്ന കോമഡി സിനിമയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയും പഴയതിലും വീറോടെ ഹരവും രസവും സൌഹൃദവും ചമ്മലുകളും പഞ്ചാരയടികളും പങ്കിടുന്നതുമായുള്ള ഭാവനയാണ് 2 ഹരിഹര്‍ നഗര്‍ (സംവിധാനം - ലാല്‍ തനിച്ച്) എന്ന പുതിയ സിനിമയുടെ അടിസ്ഥാന കഥാതന്തു. എന്നാല്‍, കഥക്ക് വിക്ഷോഭകരമായ ട്വിസ്റ്റ് കൊടുക്കുന്നത് മുറിച്ചാല്‍ മുറിയാത്ത സൌഹൃദം കൊണ്ട് ഒന്നായിത്തീര്‍ന്നിരുന്ന നാലു സുഹൃത്തുക്കളിലൊരാള്‍ വഞ്ചകനായിത്തീരുന്നു എന്ന ഗതിമാറ്റമാണ്. ആരാണ്, അല്ലെങ്കില്‍ ആരായിരിക്കണം ആ കൂട്ടത്തില്‍ പെടാത്ത ആള്‍ (ഓഡ് മാന്‍ ഔട്ട്)?. ഗോവിന്ദന്‍കുട്ടി, മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസ് കുട്ടി എന്നിവരില്‍ നിന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറിച്ചെടുക്കാനാവുന്ന ആ അന്യത്വവും അപരത്വവും ആരെയാണ് ചൂഴ്ന്നു നില്‍ക്കുന്നത്? പുരോഗമന-മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ്-ആധുനിക മുഖം മൂടിയുള്ള മലയാളിയുടെ പൊതുബോധത്തില്‍ ആഹ്ളാദം നുരഞ്ഞൊഴുകാനും ബോക്സ് ആപ്പീസ് കുമിഞ്ഞുകവിയാനും തക്കവണ്ണം നാലില്‍ ഏതാള്‍ക്കാണ് ആ ഒറ്റുകാരന്റെ റോള്‍ കൊടുക്കുക എന്ന ചോദ്യം തീര്‍ച്ചയായും തിരക്കഥാകൃത്ത്/സംവിധായകനെ അലട്ടിയിട്ടുണ്ടാവില്ല. കാരണം, ഇന്ത്യന്‍ രാഷ്ട്ര രൂപീകരണത്തെയും പൌരത്വ നിര്‍മിതിയെയും സംബന്ധിച്ച പൊതുബോധം അത് എളുപ്പത്തില്‍ നിര്‍ണയിക്കുന്നുണ്ട്. തീര്‍ച്ചയായും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാള്‍ തന്നെയായിരിക്കണം ആ വഞ്ചകന്‍. ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും എന്ന പഴഞ്ചൊല്ല് മലബാര്‍ മാപ്പിളമാരായ മുസ്ളിങ്ങള്‍ക്കും മധ്യ തിരുവിതാംകൂര്‍ മാപ്പിളമാരായ കൃസ്ത്യാനികള്‍ക്കും യോജിക്കും എന്ന തിരിച്ചറിവാണ് ഇത്തരം ജനപ്രിയ കഥകളുടെ രൂപീകരണയുക്തിയെ സാധ്യമാക്കുന്നത്. മലപ്പുറം എന്ന ജില്ലക്കും സ്ഥലനാമത്തിനും ഈ അപരത്വം നമ്മുടെ സിനിമകള്‍ ആരോപിച്ചു നല്‍കിയതിനെ തുടര്‍ന്ന് പൊതുബോധത്തെ പിന്തുടരുന്ന രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്ക്കാരിക വിചക്ഷണന്മാരും അത് ആവര്‍ത്തിക്കുന്നതു കാണാം. ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടുമല്ലോ(ആറാം തമ്പുരാന്‍-രഞ്ജിത്ത്/ഷാജി കൈലാസ്), മലപ്പുറത്തു നടന്ന ഒരു വര്‍ഗീയ ലഹളയിലാണ് നായികയായ അനുപമയുടെ(മീരാജാസ്മിന്‍) പോലീസ് കോന്‍സ്റ്റബിളായ അഛന്(മുരളി) ഗുരുതരമായ പരിക്ക് ഏല്‍ക്കുന്നത്; കലാപകാരികള്‍ തുര്‍ക്കിത്തൊപ്പി അണിഞ്ഞവരാണ് എന്നു ദൃശ്യത്തിലൂടെ വ്യക്തമാക്കപ്പെടുന്നു (വിനോദയാത്ര-സത്യന്‍ അന്തിക്കാട്), കള്ളനോട്ടു കേസിന്റെ വിചാരണക്കിടെ കോടതിയെ വിശ്വസിപ്പിക്കുന്ന നുണ പറയുന്നതിന് മലപ്പുറത്തുള്ള സുഹൃത്താണ് കള്ളനോട്ട് തനിക്ക് കൊണ്ടുവന്നതെന്ന് പ്രതിസ്ഥാനം ഏല്‍ക്കുന്ന കഥാപാത്രം(ബാലചന്ദ്രന്‍ ചുള്ളിക്കാട്) മൊഴി കൊടുക്കുന്നു; ആ മൊഴി കൂടുതല്‍ അന്വേഷണമോ വിചാരണയോ കൂടാതെ സ്വീകരിക്കപ്പെടുന്നു(സമസ്തകേരളം പി ഒ-കെ ഗിരീഷ് കുമാര്‍/ബിപിന്‍ പ്രഭാകര്‍). മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതി അന്വേഷണവിധേയമാക്കണമെന്നും മലപ്പുറത്തെ കുട്ടികള്‍ സംസ്ക്കാര ശൂന്യരായതുകൊണ്ട് പാഠപുസ്തകം കത്തിക്കുമെന്നും 'ഉന്നത' രാഷ്ട്രീയ/സംസ്ക്കാര/വിദ്യാഭ്യാസ ചിന്തകര്‍ ആവര്‍ത്തിക്കുന്നതും ഇതേ ചിന്താഗതി പിന്തുടരുന്നതു മൂലമാണ്. പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എ കെ ആന്റണിയെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ചൂലെടുത്ത് ഓടിച്ച മാറാട്ടെ ബി ജെ പി നേതാവ് ഉമാ ഉണ്ണി ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വേദിയില്‍ വന്നതില്‍ ഉത്ക്കണ്ഠപ്പെടാത്തവര്‍ മഅ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണ രീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം). ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം)മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ഇപ്പോള്‍, ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ പാടെ ഈ മുന്നണിയുടെ ആശയം പ്രതിനിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങിയിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത, നായികക്ക് ലോട്ടറിയടിക്കുന്നതിലൂടെ എല്ലാ പ്രശ്നവും പരിഹരിക്കുന്ന വെറുമൊരു നിസ്സാര സിനിമയല്ല. കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും മുസ്ളിം വിരുദ്ധതയുടെയും ആവേശവും ആഹ്ളാദവും തിരക്കഥാകൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടിന്റെ മനസ്സില്‍ നുരഞ്ഞുപൊന്തുന്ന ടിപ്പിക്കല്‍ പൊതുബോധ സിനിമയാണ് ഭാഗ്യദേവത. വയല്‍ നികത്തലിനെതിരെ പരിസ്ഥിതിവാദികള്‍ മുതല്‍ നിയമ സംവിധാനങ്ങള്‍ വരെ നല്‍കിയിട്ടുള്ള എത്രയോ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ കേരളത്തിലവശേഷിച്ചിട്ടുള്ള വയലുകളെല്ലാം അതിവേഗത്തില്‍ നികത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുട്ടനാട്ടില്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് വെട്ടിനിരത്തല്‍ എന്ന് പിന്നീട് (കു/സു) പ്രസിദ്ധമായി തീര്‍ന്ന വയല്‍ നികത്തല്‍ തടയല്‍ സമരം കര്‍ഷകത്തൊഴിലാളി യൂണിയന്‍ നടത്തുകയുണ്ടായി. ഭാഗ്യദേവതയില്‍ പ്രത്യക്ഷപ്പെടുന്ന ഏതാനും കോമാളി വേഷങ്ങള്‍ ചുവന്ന കൊടിയും പിടിച്ച്, വയലില്‍ തെങ്ങുനടുന്നതും മണ്ണിറക്കുന്നതും സ്ഥലം വില്‍ക്കുന്നതും തടഞ്ഞുകൊണ്ടേ ഇരിക്കുന്നു. വയല്‍ നികത്തല്‍ വിരുദ്ധ സമരത്തെ പരിഹസിക്കുന്ന അതേ സംവിധായകന്‍ മുസ്ളിങ്ങളിപ്പോഴും രണ്ടും മൂന്നും നാലും കെട്ടി വിലസുന്ന കാമഭ്രാന്തന്മാരാണെന്നും അതേ ആവേശത്തോടെ വിളിച്ചു പറയുന്നു. തിയറ്ററുകളില്‍ കൈയടികളും വിസിലടികളും കൂടുതല്‍ ഉച്ചത്തില്‍ ഉയരുകയും ചെയ്യുന്നു. (ഇതേ വാദം അവതരിപ്പിച്ചു വിലസുന്ന പ്രഖ്യാപിത യുക്തിവാദിയും മതേതരവാദിയും ദേശീയവാദിയുമായ ആര്യാടന്‍ ഷൌക്കത്തിന് കൂടി ഈ കൈയടികള്‍ പാസു ചെയ്യണമെന്ന് ആസ്വാദക പൊതു സമൂഹത്തിനോട് അഭ്യര്‍ത്ഥിക്കുന്നു). സൂപ്പര്‍ഹിറ്റ് സിനിമയായ മാടമ്പിക്കു ശേഷം ഉണ്ണികൃഷ്ണന്‍ ബി തയ്യാര്‍ ചെയ്ത ഐ ജി ആകട്ടെ, ഏറ്റവും ഫലപ്രദമായി മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ ജനപ്രിയതയെ മുതലെടുക്കാനുള്ള ശ്രമത്തിലൂടെയാണ് കമ്പോള വിജയം നേടിയത്. സീരിയലുകളിലെ വള്ളുവനാടന്‍ ചുവയുള്ള സംസാരത്തെ രൂക്ഷമായി പരിഹസിക്കുന്ന ഐ ജി, മുസ്ളിങ്ങളെയെല്ലാവരെയും ഭീകരര്‍ എന്നു സംശയിക്കുന്നത് തെറ്റാണ് എന്ന വാദത്തെ അനുകൂലിക്കുന്നതായി നടിച്ചുകൊണ്ട് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണെന്ന പ്രതീതി ജനിപ്പിക്കുന്നു: ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നാല്‍ ആന്റി മുസ്ളിം സ്ക്വാഡ് എന്നല്ല അര്‍ത്ഥം എന്നൊക്കെ സുരേഷ് ഗോപി വിളിച്ചുകൂവുന്നുമുണ്ട്. എന്നാല്‍ ഇതൊരു ഒളിമറ മാത്രമാണ്. ആഖ്യാനത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രവേശിക്കുക. നായകനായ ദുര്‍ഗാപ്രസാദി(സുരേഷ് ഗോപി)ന്റെ ഇളയ സഹോദരന്‍ (ഗോവിന്ദ് പത്മസൂര്യ) ആണ് ഒറ്റുകാരനായി ഭീകരതക്ക് സഹായങ്ങളെത്തിച്ചുകൊടുക്കുന്ന യഥാര്‍ത്ഥ വില്ലന്‍ എന്ന ട്വിസ്റ്റാണ് കഥയെ ഉദ്വേഗഭരിതമാക്കുന്നത്. അയാള്‍ മലബാര്‍ ലീഗു നേതാവ് ബീരാന്‍ കുട്ടി(സായികുമാര്‍)യുടെ മകളുമായി പ്രണയത്തിലാവുന്നത്, സ്വയം മതം മാറി കൊടുംഭീകരനാവാനാണെന്ന കഥാഭാഗമാണ് സൂക്ഷ്മമായി പരിശോധനാവിധേയമാക്കേണ്ടത്. മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്. അതുകൊണ്ടു തന്നെ, ഐ ജിയെന്ന സിനിമയില്‍, മതം മാറ്റത്തെ അതും ഹിന്ദുവില്‍ നിന്ന് ഇസ്ളാമിലേക്കുള്ളത്, ഭീകരതയുമായി ബന്ധമുള്ള കൊടും കുറ്റകൃത്യമായി വിശേഷിപ്പിക്കുന്നത് കഥയുടെ ഹരം കൂട്ടാനുള്ള കേവലമായ കച്ചവട തന്ത്രമായി മാത്രം എഴുതിത്തള്ളാനാവില്ല. മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു. ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. ഐജിയിലെ നായകസഹോദരനായ കഥാപാത്രം, കൊടും ഭീകരനായി മാറുന്നതിന് ഇസ്ളാമിലേക്കുള്ള മതം മാറ്റം കൂടുതല്‍ സഹായകരമായിത്തീരുമെന്ന ധാരണയുടെ ഭാഗമായാണ് പ്രേമബന്ധത്തിലേക്കു പോലും എത്തുന്നത്. അതായത്, മതവിശ്വാസം പോലെ മനുഷ്യാവകാശത്തിന്റെ അഭേദ്യ ഭാഗമായി ആധുനിക/പരിഷ്കൃത സമൂഹവും നിയമവ്യവസ്ഥയും പരിഗണിക്കുന്ന മതം മാറ്റത്തിനുള്ള സ്വാതന്ത്ര്യത്തെ ഭീകരതയിലേക്കുള്ള പ്രവേശനകവാടമായി സ്ഥിരീകരിക്കാനുള്ള ശ്രമമാണ് തിരക്കഥാകൃത്ത്/സംവിധായകന്‍ നടത്തുന്നത്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ഇത്തരം സൂക്ഷ്മ കഥാഗതികള്‍ നിഷ്ക്കളങ്കമാണെന്നു കരുതുക വയ്യ. അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി ചലച്ചിത്രകാരന്മാരും മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു. പൊതു ബോധത്തിന്റെ രസന, അപരരുടെ നരകലോകമായിത്തീരുന്ന പ്രക്രിയയാണിവിടെ പ്രാവര്‍ത്തികമാകുന്നത്. സാമാന്യ പ്രേക്ഷകര്‍ക്ക് സിനിമകളില്‍ നിന്നും ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നും- കവര്‍ സ്റ്റോറി, പൊളിറ്റിക്കല്‍ തിയറ്റര്‍ തുടങ്ങിയ വിക്ഷോഭകരമായ പേരുകളോടെ അവതരിപ്പിക്കുന്ന അനുബന്ധങ്ങളില്‍ നിന്നും- ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും, മത/ഭാഷാ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും നരകതുല്യമായ വേദനകളുടെ മറുപുറം മാത്രമാണെന്ന തിരിച്ചറിവിലേക്ക് മലയാളികള്‍/കേരളീയര്‍ എത്തുന്നില്ല എന്നത്, നമ്മുടെ സമൂഹം സാംസ്ക്കാരിക വംശഹത്യകളുടെ വക്കിലാണെന്നതിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല. * Posted by G P RAMACHANDRAN at 5:10 AM 26 comments: Labels: അപരവത്ക്കരണങ്ങള്‍, ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം, സിനിമ Monday, May 18, 2009 കനവുമലയിലേക്ക് നാടകപ്രവര്‍ത്തനം, സിനിമയിലും ടെലിവിഷനിലുമുള്ള അഭിനയം, രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള വ്യത്യസ്തവും യാതനാപൂര്‍ണവുമായ വഴികള്‍ പിന്നിട്ടാണ് എം ജി ശശി ചലച്ചിത്രരംഗത്ത് സജീവമായത്. മുഴുനീള കഥാ സിനിമയായ അടയാളങ്ങളിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡടക്കം നിരവധി നേട്ടങ്ങള്‍ കൈവരിക്കുന്നതിനു മുമ്പു തന്നെ ഹ്രസ്വ ചിത്ര/ഡോക്കുമെന്ററി രംഗത്ത് ശ്രദ്ധേയമായ ചില സൃഷ്ടികള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമായി എന്നത് നിസ്സാരമല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതികളും അല്ലാത്തവരുമായ, നവസിനിമയുടെയും പരിഷ്‌കൃത ഭാവുകത്വത്തിന്റെയും വക്താക്കളായ പ്രമുഖര്‍ ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേഖലകളെ ഗൌരവത്തോടെ പരിഗണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഫീച്ചര്‍ സിനിമകളുടെ ഒഴിവു സമയങ്ങളില്‍ പൂര്‍ത്തിയാക്കുന്ന ചില ജീവചരിത്രകോമഡികളും സ്ഥലകാലവിവരണങ്ങളുമാണ് ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഡോക്കുമെന്ററികള്‍. ഈ മേഖലയില്‍ കപട ഗൌരവം പ്രദര്‍ശിപ്പിക്കുന്ന പ്രവണതയും ദൃശ്യമാണ്. പശ്ചാത്തലാഖ്യാനം തീരെയില്ലാതെ കലാകാരന്മാരുടെയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെയും ജീവിതം ചിത്രീകരിക്കാനുളള ഇത്തരം ശ്രമങ്ങള്‍ അതില്‍ പരാമര്‍ശിതരാവുന്നവരോട് ഒരു തരത്തിലും നീതി പുലര്‍ത്താന്‍ സാധിക്കാതെ പോകുകയാണ് പതിവ്. ഇത്തരം ജാടകളൊന്നുമില്ലാതെയും തികഞ്ഞ അവധാനതയോടെയും, എന്നാല്‍ ലാളിത്യമാണ് തന്റെ മാര്‍ഗം എന്ന തിരിച്ചറിവോടെയും എം ജി ശശി ഈ രംഗത്തു നടത്തിയ ഇടപെടലുകളാണ് ഈ പുസ്തകത്തിലൂടെ പ്രസിദ്ധീകൃതമാവുന്ന തിരക്കഥകള്‍ ആധാരമാക്കി നിര്‍മിച്ച സിനിമകള്‍. അനാവശ്യവും അപക്വവും അകാരണവുമായ ദുരൂഹതകളുടെ ചതുരഗോപുരങ്ങള്‍ സൃഷ്ടിച്ച പതിറ്റാണ്ടുകള്‍ താണ്ടി ലാളിത്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും കനവുകളിലേക്ക് വളരുവാന്‍ മലയാള സിനിമയിലെ യുവതലമുറയിലും ആളുണ്ട് എന്നു തെളിയിക്കുകയായിരുന്നു ഈ ചിത്രങ്ങളിലൂടെ എം ജി ശശി. ധാരണ/ഓര്‍മ, യാഥാര്‍ത്ഥ്യം/ശൂന്യത എന്നിവക്ക് ഇടയിലുള്ള നൂല്‍ പാലങ്ങളിലൂടെയാണ് ‘ഒളിച്ചേ കണ്ടേ’... എന്ന ഹ്രസ്വ ചിത്രത്തിന്റെ രേഖകള്‍ സംക്രമിക്കുന്നത്. ഇത് തീര്‍ച്ചയായും ഒരു കുട്ടിക്കഥയോ ഒരു കുട്ടിക്കളിയോ അല്ല. സാറാ ജോസഫ് എഴുതിയ മനോഹരവും ഗൃഹാതുരത്വം ഉണര്‍ത്തുന്നതുമായ ശീലുകളുടെ സഞ്ചാരം ശിശുസ്‌മൃതികളിലേക്ക് കാണിയെ ഒളിച്ചുകടത്തുകയും ചെയ്യും. കലയുടെ എക്കാലത്തെയും വേവലാതികളിലൊന്നായ എന്താണ് മനുഷ്യ ജീവിതം എന്ന പ്രഹേളിക തന്നെയാണ് ഈ സിനിമയുടെയും പ്രാഥമികചോദന. മരിച്ചു പോയ മകളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന പ്രശ്നമാണ് അച്ചുതന്‍കുട്ടിയുടേയും കുഞ്ഞിലക്ഷ്മിയുടെയും മുമ്പിലുള്ളത്. അവളോടൊപ്പം കാഴ്ചയിലും കേള്‍വിയിലും സ്പര്‍ശനത്തിലും ഇല്ലാതായിപ്പോയത് കളി ചിരികള്‍, ഒളിച്ചോട്ടങ്ങള്‍, പ്രകൃതി, മൃഗലതാദികള്‍ .... ഒരനുഭവ പ്രപഞ്ചം തന്നെയാണ്. തങ്ങളുടെ നോട്ടപ്പിശകു കൊണ്ടാണോ മകള്‍ അപകടത്തില്‍ പെട്ട് മരിച്ചത് എന്ന കുറ്റബോധം ഈ മാതാപിതാക്കള്‍ക്കും സമാനമായ ദുരനുഭവമുണ്ടായ ഏതമ്മക്കും ഏതഛച്ഛനും ഉള്ളില്‍ ആഴ്ന്നിറങ്ങുന്നു. തങ്ങളിലേല്‍പിച്ച സംരക്ഷണ ബാധ്യത ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം തങ്ങള്‍ പാഴാക്കിയതിലൂടെ നഷ്ടമായ ഒരു മനുഷ്യജീവിതത്തിന്റെ കണക്ക് ആരു ബോധിപ്പിക്കും എന്ന ഉത്തരമില്ലാത്ത ചോദ്യമവരെ മാത്രമല്ല മനുഷ്യകുലത്തെയാകെ അലട്ടുന്നുണ്ട്. അതു കൊണ്ടാണ് ഒരു കോമ്പ്രമൈസല്ലേ നല്ലത് എന്ന വക്കീലിന്റെ ഉപദേശം കേവലമൊരു പ്രൊഫഷനലിസം എന്ന ഒഴികഴിവില്‍ നിന്ന് സ്ഥാനം മാറി ഔചിത്യബോധമില്ലായ്‌മ തന്നെയായി നമുക്കനുഭവപ്പെടുന്നത്. ഇത് സമകാലികതയും സാര്‍വകാലികതയും തമ്മിലുള്ള ഗതിവേഗത്തിന്റെ ഒരു തരംഗദൈര്‍ഘ്യ സംഘര്‍ഷവുമാണ്. പ്രസിദ്ധ കഥാകൃത്ത് വൈശാഖന്‍ 1989ല്‍ എഴുതിയ 'അപ്പീല്‍ അന്യായഭാഗം' എന്ന ഹൃദയസ്‌പൃക്കായ ചെറുകഥയില്‍ നിന്നാണ് കാണിയുടെ മനസ്സിനെ അടിയോളം ഉലക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുന്ന ഈ സിനിമ ശശി ആവഷ്‌ക്കരിക്കുന്നത്. കഥയിലെ ഭാഷാ സംസ്ക്കാരം ചലച്ചിത്രത്തിന്റെ സ്രഷ്ടാവിനും അനുവാചകനും എപ്പോഴും വെല്ലുവിളികളാണ് എറിഞ്ഞുകൊടുക്കാറുള്ളത്. ഷെക്സ്പിയറുടെ 'മാക്ബത്തി'ല്‍ നിന്ന് കുറസോവയുടെ 'രക്തസിംഹാസന'ത്തിലെത്തുമ്പോള്‍ മാത്രം പ്രച്ഛന്ന പ്രസന്നമായതായി ചരിത്രം പിന്നെയും പിന്നെയും രേഖപ്പെടുത്തുന്ന ഈ സാഹിത്യ ഗരിമയെയായിരുന്നു ശശിയും എതിരിട്ടത്. ശശി വരുത്തുന്ന പരിണാമങ്ങള്‍ പക്ഷെ സ്ഥല കാലം കടന്ന് പുതിയ മലയാളിയുടെ ക്രൂര നിശിതമായ വര്‍ത്തമാനത്തിനോടാണ് സംവദിക്കുന്നത് എന്നത് നിസ്സാരമായ ഒന്നല്ല. കഥയിലെ ആണ്‍കുട്ടി സിനിമയില്‍ പെണ്‍കുട്ടിയായിരിക്കുന്നു. പെണ്‍കുട്ടി അഛനും അമ്മക്കും കൂടുതല്‍ വേവലാതിയാകുന്നുണ്ടോ? ആ വേവലാതി തീര്‍ച്ചയായും പെണ്‍ശരീരത്തിന്റെ കടുത്ത ചരക്കുവല്‍ക്കരണം നടന്നിരിക്കുന്ന ഒരു നവീന കേരളത്തിലാണെന്നത് പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. 'നിങ്ങക്കറിയോ? ഷിമ്മി മാത്രം ഇട്ട് നടക്കാന്‍ വയ്യാണ്ടായീന്ന് അവള്‍ക്ക്. കക്ഷത്തില് കുഞ്ഞ്യേ രോമങ്ങള് വരാന്‍ തൊടങ്ങീ അവള്‍ക്ക് ! വലുതാവല്ലേ ന്റെ കുട്ടി'......'മാസാമാസം ണ്ടാവണ വയറുവേദനേപ്പറ്റി പറഞ്ഞ് കൊടുത്തേര്‍ന്നു ഞാനവള്‍ക്ക്. പിന്നെ .... പിന്നെപ്പഴും വയറ് വേദനിക്ക്ണൂന്ന് പറഞ്ഞ് അവളെന്നെ കളിയാക്കും'. അച്ഛനറിയാത്തൊരു ലോകമായിരുന്നു അത്.(തിരക്കഥയില്‍ നിന്ന്) അച്ഛനറിയാത്ത ലോകമാണോ അത്? എന്‍ എസ് മാധവന്റെ 'എന്റെ മകള്‍ ഒരു സ്ത്രീ' എന്ന കഥയിലും കമലിന്റെ 'മഞ്ഞുപോലൊരു പെണ്‍കുട്ടി ' യിലും അഭിമുഖീകരിക്കാന്‍ ശ്രമിച്ച ഈ നിര്‍ണായകപ്രശ്നത്തെ മലയാളിക്ക് ചര്‍ച്ചയുടെ മുഖദാവില്‍ നിന്ന് എത്രകാലം മാറ്റിപ്പാര്‍പ്പിക്കാനാവും? പെണ്‍കുട്ടി ഒരു ബാധ്യതയാണെന്ന സ്ഥിരം പല്ലവിയും അതിനെതിരെ ആരോഗ്യ വകുപ്പ് സബ്‌സിഡി കൊടുത്തുണ്ടാക്കുന്ന നിഷ്‌ഫലമായ പ്രചാരണ വഴിപാടുകളും അല്ല ഇത്തരമൊരു കീഴ്‌മേല്‍ മറിച്ചിലിന്റെ പ്രചോദനം എന്നതും നിര്‍ണായകമാണ്. സൌഹൃദം, രക്തബന്ധം, പ്രണയം, വിവാഹം, പിതൃത്വം/മാതൃത്വം, സഹവാസം, ശത്രുത എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മനുഷ്യ ബന്ധ സങ്കീര്‍ണതകളില്‍ അഛനും മകളും തമ്മിലുള്ള ബന്ധത്തെ പുനര്‍ നിര്‍ണയിച്ചെടുക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കലാകാരന് അഥവാ സമൂഹ നിരീക്ഷകന് ഒഴിഞ്ഞുമാറാനാവില്ലെന്ന പ്രകട യാഥാര്‍ത്ഥ്യത്തെയാണ് സംവിധായകന്‍ തൊടുന്നത്. നിയമവും വ്യവസ്ഥയും നീതി നിര്‍വഹണവും ചേര്‍ന്ന ദൂഷിതവലയം മനൂഷ്യജീവിതത്തിന്റെ പ്രാകൃതിക തരളതയെ ചവിട്ടി മെതിച്ചു കടന്നു പോകുന്ന സമകാലിക അവസ്ഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രതിപാദ്യം. അഥവാ അതു തന്നെയാണ് മുഖ്യ പ്രതിപാദ്യം. ജനസംഖ്യ ക്രമാതീതമായി ഉയരുമ്പോള്‍ പ്രകൃതി തന്നെ നടത്തുന്ന ക്രമീകരണങ്ങളാണ് മരണങ്ങള്‍ എന്നാണ് മുതലാളിത്തസാമ്പത്തിക ചിന്തയുടെ ഒരടിത്തറ. എല്ലാം വാണിജ്യമായിത്തീരുന്ന അതിന്റെ ചലനപ്രക്രിയയില്‍ വാഹന നിര്‍മാണം/വില്‍പന, റോഡ് കരാറുകള്‍, ഇന്‍ഷൂറന്‍സ്, ആശുപത്രിയും ഡോക്ടറും മരുന്നുകളും ചികിത്സകളും ചേര്‍ന്ന് കെട്ടിമറിയുന്ന ആരോഗ്യസുരക്ഷ, വക്കീലും ഗുമസ്തനും ജൂനിയറും ജഡ്‌ജിയും ചേര്‍ന്ന് കക്ഷിയെ 'രക്ഷിക്കുന്ന' 'കൃത്യ'മായ നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ വിപുലമായ സാധ്യതകളാണ് മുമ്പിലും പിന്നിലുമായി തെളിഞ്ഞു വരുന്നത്. ഇതിനിടയില്‍ കിടന്നു പൊരിയുന്ന മനുഷ്യന്റെ വെപ്രാളത്തോട് പ്രതികരിക്കാന്‍ ആര്‍ക്ക് എപ്പോള്‍ സമയം? ഈ വ്യവസ്ഥയുടെ അടിമയന്ത്രങ്ങളായ പൌരന്മാര്‍ പിഞ്ചുകുട്ടിയുടെ അപകടമരണത്തെ നിസ്സാരവല്‍ക്കരിക്കുന്നത് ഇപ്രകാരമായിരിക്കും: ഒന്നാലോചിച്ചാല്‍ ഇത്രയൊക്കെയേ നടക്കുന്നുള്ളല്ലോന്ന് ആശ്വസിക്കയാ വേണ്ടത് (കഥയില്‍ നിന്ന്). ആരംഭ രംഗത്തില്‍ പത്രവാര്‍ത്തയിലൂടെ ധ്വനിപ്പിക്കുന്ന, സോവിയറ്റനന്തര റഷ്യയിലെ ബസ്ലാനില്‍ ഭീകരവാദികള്‍ സ്‌കൂളില്‍ കടന്നു കയറി നിരവധി പിഞ്ചുകുട്ടികളെ വെടിവെച്ചു വീഴ്ത്തിയതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചല്ല അച്ചുതന്‍കുട്ടിയുടെ വേവലാതി. മാനുഷികതയുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണാനും വിലയിരുത്താനും ശേഷി നഷ്ടപ്പെട്ട ഈ ക്രൂരകാലത്തില്‍ ഇനി എന്തു പ്രതീക്ഷയാണ് അവശേഷിച്ചിട്ടുള്ളത് എന്ന തീക്ഷ്ണമായ ചോദ്യമാണ് സംവിധായകന്‍ ഉയര്‍ത്തുന്നത്. മലയാള ആധുനികതയുടെ എല്ലാക്കാലത്തെയും വക്താവും പ്രയോക്താവുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ(അദ്ദേഹത്തിന്റെ ഏത് കഥയാണ് പ്രസിദ്ധവും പ്രസക്തവുമല്ലാത്തത്?) കഥയായ കള്ളനോട്ടിനെ അവലംബിച്ചാണ് ‘മഹാത്മ അങ്ങയോട്‘ എന്ന ഹ്രസ്വചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കറന്‍സി നോട്ടിന്റെ ഇടത്തു ഭാഗത്തുള്ള വെള്ളപ്രദേശത്തെ വെളിച്ചത്തില്‍ ചേര്‍ത്തു വെച്ചാല്‍ മഹാത്മാഗാന്ധിയുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞുവരും. കള്ളനോട്ടിലും ഈ ഗാന്ധിയുണ്ടാവും, പക്ഷെ ഗോഡ്‌സെയെയാണ് ആ രൂപം ഓര്‍മ്മിപ്പിക്കുക. ഗാന്ധിയെ കൊന്നവര്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യയെ അരക്ഷിതമാക്കുന്ന പ്രധാനപ്പെട്ട വസ്‌തുത എന്ന കാര്യം ഈ അവസരത്തിലൊക്കെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാറുണ്ട്. ഗോഡ്‌സെയുടെ സ്വാധീനമുള്ള പുതിയകാലത്തെ ഇന്ത്യയില്‍ പട്ടാളക്യാമ്പും പോലീസും മകളെ വില്‍ക്കുന്ന അമ്മയും റേഷന്‍ ഷാപ്പിലെ കരിഞ്ചന്തയും എല്ലാം തന്റേതായ ആഖ്യാനശൈലിയിലൂടെ ബഷീര്‍ കത്തിക്കയറുന്ന ഭാഷാശില്‍പത്തിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം കൊണ്ട് മകളെ വിറ്റ അമ്മക്ക് ലഭിക്കുന്നത് കള്ളനോട്ടാണ്. എന്തൊരു കഷ്ടം! റേഡിയോവിലെ ഗാന്ധിമാര്‍ഗം പരിപാടിയിലൂടെ ഗാന്ധിയുടെ സാന്നിദ്ധ്യം കഥയുടെ കാലത്തേക്ക് കൊണ്ടുവന്നത് ശശിയുടെ സംഭാവനയാണ്. ഹരോള്‍ഡ് പിന്ററുടെ നാടകത്തെ അവലംബമാക്കി രൂപപ്പെടുത്തിയ തിരക്കഥയാണ് ‘നിഴല്‍രൂപം‘. രാഷ്‌ട്രീയനാടകങ്ങളെഴുതിയതിന്റെ പേരിലാണ് ഹരോള്‍ഡ് പിന്റര്‍ പ്രസിദ്ധനായതെന്നോര്‍ക്കുക. വ്യാപകമായ അക്രമവും തൊഴില്‍രാഹിത്യവും അരങ്ങേറുന്ന മുതലാളിത്തത്തിന്റെ ഒരു പ്രതിസന്ധികാലത്തെയാണ് ഇതിവൃത്തം സൂചിപ്പിക്കുന്നത്. സന്ദിഗ്ദ്ധ ചിത്തരായ കഥാപാത്രങ്ങള്‍, സ്ഥലപരവും ഭാഷാപരവുമായ ആധിപത്യത്തിനു വേണ്ടി മത്സരിക്കുകയാണെന്നു തോന്നിപ്പിക്കുമെങ്കിലും അവര്‍ ഭൂതകാലത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നതാണ് വാസ്‌തവം. തൊഴില്‍ ശാലക്കു മുമ്പിലെ ചായക്കട നടത്തുന്നത് വൃദ്ധനാണെന്നതു തന്നെ ഭൂതകാലവുമായുള്ള ഒരു സന്ധി ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. അയാളുടെ കടയിലെ എകെജി അടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉജ്വലമായ ഒരു കാലം പോയ്പ്പോയതിനക്കുറിച്ച് ആതുരമാവുന്നതിന്റെ ദൃശ്യപ്രതിനിധാനങ്ങളാണ്. മരണവും ചോര പുരണ്ട ചെരിപ്പുകളും ലോട്ടറിയും ചായ ഉണ്ടാക്കുന്ന സമോവറും എല്ലാം ഭീതിജനകമായ പ്രത്യക്ഷങ്ങളായി പരിണമിക്കുന്നു. സാറാജോസഫിന്റെ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത നിലാവറിയുന്നു എന്ന ടെലിഫിലിമില്‍ എം ജി ശശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജലപ്പിശാചുബാധ പോലെ ഒന്നാണ് ഈ കഥയെയും ആവേശിച്ചിരിക്കുന്നത്. നിഴലിലൂടെയാണിവിടെ പൈശാചികത സ്ഥിരസാന്നിദ്ധ്യമാവുന്നത്. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഒളിച്ചുകളികള്‍ക്കിടയിലാണ് നിഴല്‍രൂപങ്ങള്‍ ഇടം പിടിക്കുന്നത്. സ്ഥലകാലങ്ങളുടെ ഒരു സംക്രമണത്തെയാണത് പ്രതിനിധീകരിക്കുന്നതെന്നു സാരം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും രൂപഭാവത്തെക്കുറിച്ചും ആദിവാസിജീവിതത്തിന്റെ സ്വയം നിര്‍ണയാധിഷ്ഠിതമായ പരിണാമത്തെക്കുറിച്ച്; ഡോക്യുമെന്ററി സിനിമയുടെ ചലനാത്മകമായ അവതരണത്തെക്കുറിച്ച് - ഇങ്ങനെ മൂന്നു തരത്തില്‍ വളരുന്ന സ്വപ്നപ്രേരിതമായ സങ്കല്‍പങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് ‘കനവുമലയിലേക്ക്‘ എന്ന ഹ്രസ്വസിനിമയുടെ അടിസ്ഥാനപ്രചോദനം. നിശ്ചിതമായ ഒരു കാലയളവിനു ശേഷം അധികാരപ്രേരിതവും ഏകമുഖവുമായ പരീക്ഷ എന്ന ശിക്ഷാസമാനമായ പരീക്ഷണത്തിന് ഇരയായിത്തീരുക എന്ന കുട്ടിയുടെ നിയോഗമാണ് സമകാല ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഒരു ആന്തരിക പ്രതിസന്ധി. സ്നേഹവും ഉള്‍ക്കാഴ്ചയും ചരിത്രബോധവും തികഞ്ഞ ഒരു പരിപൂര്‍ണ മനുഷ്യനായിത്തീരുക എന്ന പ്രാഥമിക ലക്ഷ്യത്തെ മുഴുവനായി പരാജയപ്പെടുത്തുന്ന അതിന്റെ ഭീമാകാരമായ കരിക്കുലവും സ്ഥാപനവത്ക്കരണവും വരേണ്യതാവാദവും മല്‍സരബുദ്ധിയും ചേര്‍ന്ന് കുട്ടിയില്‍ നിന്ന് എല്ലാവിധ ജൈവചോദനകളും ചോര്‍ത്തിക്കളയുകയും അവനെ/അവളെ മല്‍സരക്കമ്പോളത്തിലേക്ക് പാകമായ (മിക്കപ്പോഴും പരാജയപ്പെടുന്ന) ഒരു ഉപഭോഗച്ചരക്കാക്കി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. കനവു പോലെ ആഹ്ളാദം കൊണ്ടും കൂട്ടായ്മ കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും കാട്ടറിവും നാട്ടറിവും കൊണ്ടും ചൈതന്യം ത്രസിപ്പിക്കുന്ന ഒരു വിദ്യാഭ്യാസത്തുരുത്ത്, പുറത്തുള്ള ഈ മനുഷ്യവിരുദ്ധ വിദ്യാഭ്യാസത്തിന്റെ ഭ്രാന്തന്‍ നീതികള്‍ക്കും ശബ്ദായമാനമായ വിഴുങ്ങല്‍ പ്രക്രിയകള്‍ക്കും ഇടം കൊടുക്കാതെ, സ്വച്ഛന്ദമായ പ്രതീതികളും പ്രയാണങ്ങളും മുന്നോട്ടു വെക്കുന്നു. അതുകൊണ്ടാണ് അധ്യാപികയുടെ റോള്‍ ചിലപ്പോള്‍ ഏറ്റെടുക്കുന്ന കനവിലെ ഒരു മുതിര്‍ന്ന കുട്ടി തന്നെ നടരാജഗുരുവിന്റെ വിദ്യാഭ്യാസലക്ഷ്യം ഇപ്രകാരം കുട്ടികളോട് പറഞ്ഞുകൊടുക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അവസാനലക്ഷ്യം ഭൂമിയില്‍ സമാധാനം ഉണ്ടാവുകയാണ്. ഇതുപോലെ കുട്ടിയുടെ ഉള്ളില്‍ ജന്മസിദ്ധമായ പല കഴിവുകളും ഒളിഞ്ഞുകിടപ്പുണ്ട്. ഇതൊക്കെ ഉണര്‍ത്തണം. ഈ കഴിവുകളൊക്കെത്തന്നെ വരുന്ന തലമുറക്ക് ഒരു സംഭാവനയായിത്തീരണം. ഇത്തരത്തില്‍ കുട്ടികള്‍ സ്വയം പഠിച്ചതും അധ്യാപകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ആര്‍ജ്ജിക്കാനായതുമായ കാര്യങ്ങള്‍ (അവയെ വിവരങ്ങള്‍ എന്നോ ബുദ്ധിയും ജ്ഞാനവും എന്നോ എന്തും നടപ്പുരീതിയില്‍ പേരിട്ടു വിളിക്കാവുന്നതാണ്). തിരിച്ച് അവതരിപ്പിക്കാനുള്ള അവസരവും സാധ്യതയും കുട്ടിയുടെ മാനസികവികാസത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല, മിക്കവാറും കാര്യങ്ങള്‍ ലഭ്യമായ ഉദാഹരണങ്ങളിലൂടെയും തെളിവുകളിലൂടെയും സ്വയം സമ്പൂര്‍ണമാക്കിക്കൊണ്ടാണ് കുട്ടികള്‍ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ കാണാപ്പാഠം പഠിച്ച് പരീക്ഷപ്പേപ്പറില്‍ ഛര്‍ദിക്കുന്നതോടെ ഇല്ലാതായിത്തീരുന്ന ആകാശജ്ഞാനങ്ങളായി അധ: പതിക്കാതെ അവ കുട്ടിയുടെ മനസ്സില്‍ ഇടം പിടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അവരുടെ പഠനം, സാമ്പ്രദായികമായ രീതിയില്‍ തലപ്പത്തുള്ളവരും പര്‍വതാകാരമുള്ളവരുമായ ഏതാനും നേതാക്കളുടെ വീരസാഹസങ്ങളും സന്ധിസംഭാഷണങ്ങളും മറ്റുമായിട്ടല്ല ആരംഭിക്കുന്നത്. അവരുടെ നാടായ വയനാട്ടിലേക്ക് ബ്രിട്ടീഷുകാരന് വഴി കാണിച്ചുകൊടുത്ത കരിന്തണ്ടന്‍ എന്ന ആദിവാസിമൂപ്പനെ അതേ സായിപ്പു തന്നെ കൊന്നതും അവന്റെ പ്രേതത്തെ തളക്കാന്‍ ഒന്നിലധികം ചങ്ങലകള്‍ വൈത്തിരിയിലെ മരത്തില്‍ കൊളുത്തിയതുമായ ഐതിഹ്യവും യാഥാര്‍ത്ഥ്യവും കലര്‍ന്ന ചരിത്രബോധത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് വളര്‍ന്ന്, പഴശ്ശിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ അടിയോര്‍ പൊരുതിനിന്നതും കടന്ന് പിന്നെ കേരള-ഇന്ത്യ എന്നിങ്ങനെ വികസിച്ചുകൊണ്ടാണ്. ഭൂമിശാസ്‌ത്രവും മറ്റു ശാസ്‌ത്രശാഖകളും എല്ലാം ഇത്തരത്തിലാണ് പഠനപ്രേരിതമാവുന്നത്. കരിക്കുലം/കോ-കരിക്കുലം എന്ന ഭേദം അവര്‍ക്കിവിടെ നിര്‍ണയിക്കേണ്ടി വരുന്നില്ല. മുതിര്‍ന്ന കുട്ടി ഇളയകുട്ടിയെ തേച്ചുകുളിപ്പിക്കുന്നതു മുതല്‍ ഭക്ഷണം പാകം ചെയ്യലും പാട്ടുപാടലും മണ്‍കലം നിര്‍മ്മിക്കലും കെട്ടിടം പണിയെടുക്കലും നൃത്തം അഭ്യസിക്കലും സിനിമ കാണലും കവിത കേള്‍ക്കലും പറ്റിയ തെറ്റ് സ്വയം ഏറ്റുപറയുന്നതും എല്ലാം അവര്‍ക്ക് പഠനത്തിന്റെ ഭാഗമാണ്. കാരണം അവരുടെ ലക്ഷ്യം നേരത്തെ വ്യക്തമാക്കിയതു പോലെ, ഭൂമിയില്‍ സമാധാനത്തിനുതകുന്ന ഒരു മനുഷ്യനായിത്തീരുക എന്നതാണല്ലോ. ഒരു നിമിഷം സിനിമയില്‍ നിന്ന് മാറി നമ്മുടെ നാട്ടില്‍ നിറയുന്ന വിദ്യാഭ്യാസ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണോടിച്ചു നോക്കൂ! ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികളും ജാതിമത സമുദായ സംഘടനകളും ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളികളും നടത്തുന്ന അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലേക്ക് മാത്രമായി മലയാളിക്കുട്ടികളുടെ വിദ്യാഭ്യാസം ഒതുങ്ങുകയാണ്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂ‍ളുകളില്‍ കുടുങ്ങിപ്പോയ കുട്ടികളാവട്ടെ ലജ്ജാകരമായ ഏതോ അവസ്ഥ ജീവിച്ചുതീര്‍ക്കുന്നതുപോലുള്ള കാലഘട്ടമാണ് അനുഭവിക്കുന്നത്. ഈ രണ്ടു തരം കുട്ടികള്‍ മുതിര്‍ന്ന വര്‍ഗീയ വിദ്വേഷവും മല്‍സരബുദ്ധിയും കൊണ്ട് പരസ്പരം തോല്‍പിക്കാനിറങ്ങുന്ന ഭാവിയില്‍ ഗുജറാത്താണോ ഒറീസയാണോ മംഗലാപുരമാണോ അതോ ബോസ്നിയയും സെര്‍ബിയയുമാണോ കേരളത്തിന് മാതൃകയായുണ്ടാവുക എന്നും ആലോചിക്കാവുന്നതാണ്. ആദിവാസി ജീവിതത്തിന്റെ ഗോത്രത്തനിമ അതേ പടി സംരക്ഷിക്കുകയാണോ വേണ്ടത് അതോ അവരെ യാന്ത്രികമായി നാഗരികയുക്തികളിലേക്ക് പറിച്ചുനടുകയാണോ വേണ്ടത് എന്ന തരം വെള്ളം കടക്കാത്ത വിചാരങ്ങളിലൂടെയാണ് ആദിവാസിജിവിതത്തിന്റെ ഭാവിയെ നാം വിഭാവനം ചെയ്യാറുള്ളത്. കാര്യങ്ങളെ സ്വയം വിലയിരുത്തി തനിക്ക് യോജിച്ച തരം ജീവിതചക്രത്തെ തെരഞ്ഞെടുക്കാനുള്ള സ്വയബുദ്ധി ആദിവാസി മനുഷ്യന് ഉണ്ടെന്ന് സമ്മതിക്കാന്‍ നമ്മുടെ കുടിയേറ്റ മനസ്സുകള്‍ക്ക് സാധ്യമല്ല എന്നാണീ പിളര്‍പ്പ് തെളിയിക്കുന്നത്. ഒന്നുകില്‍ അവരെ മാറ്റിനിറുത്തി കാട്ടില്‍ തന്നെ ഒതുക്കിയിട്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് 'ശല്യ'മാവാതെ നോക്കുക. അല്ലെങ്കില്‍ നഗരത്തിന്റെ ക്രൂരമായ എടുപ്പുകളിലേക്ക് കൂലിപ്പണിക്കും ലൈംഗിക ചൂഷണത്തിനും മദ്യാസക്തിക്കും എളുപ്പത്തില്‍ പ്രാപ്യമായ തരം 'ആധുനികവത്ക്കരണ' ത്തിന് അവരെ വിട്ടുകൊടുക്കുക എന്നതരം ഒരേ നാണയത്തിന്റെ ഇരുമുഖങ്ങളായി തീരുന്ന പരീക്ഷണങ്ങളാണ് സര്‍ക്കാര്‍ തലത്തിലും മറ്റുമായി നടന്നുകൊണ്ടിരിക്കുന്നത്. കനവു പോലെ ഒരു സങ്കല്‍പ/യാഥാര്‍ത്ഥ്യം ഇതിന് മറുവഴി തേടുകയും യുക്തിസഹവും ഫലപ്രദവുമായ ഒരു പരിഹാരമാര്‍ഗം തെളിയിച്ചുകാണിക്കുകയും ചെയ്യുന്നു. ആദിവാസികള്‍ക്ക് പരിചിതമായ സ്ഥല കാലബോധവും ഭാഷാ പെരുമാറ്റ മര്യാദകളും ലഭ്യമായ ഒരിടത്തു തന്നെ സ്ഥാപിതമായ ഒരു വിദ്യാ-ജീവിത കേന്ദ്രമാണ് കനവ്. എന്നാല്‍ അത് വയനാട്ടിലോ അട്ടപ്പാടിയിലോ എവിടെയും കാണാവുന്നതരം ഒരു ഊര് മാത്രമല്ല. അവിടെ പഴയതും പുതിയതുമായ രീതിയിലുള്ള കെട്ടിടങ്ങളുണ്ട്. ആദിവാസികളും അല്ലാത്തവരുമായ കുട്ടികളും മുതിര്‍ന്നവരുമുണ്ട് (ചിലര്‍ സ്ഥിരക്കാരായും പലരും വന്നുപോകുന്നവരായും). അവര്‍ക്ക് ഗാനമേളകള്‍ക്കായും പഠനത്തിനായുമുള്ള പുറംയാത്രകളുണ്ട്. വൈദ്യത്തെക്കുറിച്ചുള്ള കാട്ടറിവു മുതല്‍ കളരി പോലുള്ള നാട്ടറിവും കുറസോവയുടെ സിനിമയും വരെയുള്ള ആധുനികമായ എല്ലാ അറിവുകളും സമാഹരിക്കുന്ന കെ ജെ ബേബിയുടേതുപോലുള്ള വിശാലമായ ഒരു മനസ്സ് കനവിനെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു. (തന്റെ നാടകപ്രവര്‍ത്തനത്തിന്റെയും - നാടുഗദ്ദിക - നോവല്‍ രചനയുടെയും - മാവേലിമന്റം- സ്വാഭാവിക തുടര്‍ച്ചയായാണ് കനവിന്റെ സ്ഥാപനവും പിന്നീടുള്ള പ്രവര്‍ത്തനവും എന്ന വസ്തുതയും ബേബി വിശദീകരിക്കുന്നുണ്ട്). ഇപ്രകാരം ആദിവാസികളും അല്ലാത്തവരുമായ കുട്ടികള്‍ പരസ്പരം ഇടകലര്‍ന്നും ഇട പഴകിയും മനുഷ്യരായിത്തീരാനും സമൂഹത്തിന് ഉപകാരമായിത്തീരാനുമുള്ള ഗംഭീരമായ ഉള്‍ക്കാഴ്ചകളിലേക്ക് വളരുന്നു. സമരരഹിതമായ ഭാവിയെക്കുറിച്ചുള്ള കാല്‍പനികവും അരാഷ്‌ട്രീയവുമായ നീതിബോധമല്ല അവരെ കാത്തിരിക്കുന്നത്. നര്‍മദ മുതല്‍ ആദിവാസി പ്രക്ഷോഭം വരെ സ്വയം പങ്കെടുക്കുന്ന സമരങ്ങളിലൂടെ സമകാല രാഷ്‌ട്രീയ പ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. സിനിമ സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കാനുള്ള ചില പ്രാരംഭ നടപടികള്‍ക്കു തുടക്കമായിക്കഴിഞ്ഞു. കവിതയും കഥയും നോവലും നാടകവും നിര്‍ബന്ധമായി പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പൂര്‍ത്തിയാക്കാനാവാത്ത നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ സിനിമയും ടെലിവിഷനും ഇനിയും ഉള്‍പ്പെടുത്താത്തതെന്തുകൊണ്ടെന്ന വേവലാതി ഇതിനകം ഉയര്‍ന്നില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ ഉത്ക്കണ്ഠാകുലമായ സംഗതി. ദിശാബോധത്തോടെയുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പും ചലച്ചിത്ര അക്കാദമിയും തുടങ്ങിവെച്ചത് ലക്ഷ്യം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ, ഇരിക്കുന്നതിനു മുമ്പ് കാല്‍ നീട്ടുന്ന പ്രവണത ഈ രംഗത്തെയും കലുഷിതമാക്കിയിരിക്കുകയാണെന്ന് പറയാതെ വയ്യ. സിനിമാ പഠനം എന്നു വെച്ചാല്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനമാണെന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ പ്രബലമായിരിക്കുന്നത്. ഒന്ന് തിരക്കഥാ പഠനവും രണ്ട് കുട്ടികളെക്കൊണ്ട് സിനിമയുണ്ടാക്കലുമാണ്. രണ്ടും ചരിത്ര-മാധ്യമ ബോധത്തോടെ നിര്‍വഹിക്കുകയാണെങ്കില്‍ ഫലപ്രദമായിരിക്കും. എന്നാല്‍ മാര്‍ക്കറ്റിലിറങ്ങുന്ന മുഴുവന്‍ തല്ലിപ്പൊളി തിരക്കഥകളും വാങ്ങിക്കൂട്ടുകയും സൂത്രബുദ്ധികളായ ചില അരവിദഗ്ദ്ധന്മാര്‍ തല്ലിക്കൂട്ടുന്ന സിഡികള്‍ പഠനസാമഗ്രിയായി കടന്നുവരികയും ചെയ്യുന്ന വിചിത്രവും അല്‍പ്പത്തരം നിറഞ്ഞതുമായ പ്രവൃത്തികള്‍ക്ക് മാപ്പു കൊടുക്കുക വയ്യ. ഈ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് എ എല്‍ പി സ്ക്കൂളില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പഞ്ചായത്തുതല സിനിമാ ശില്‍പശാലയില്‍ വെച്ചുരുത്തിരിഞ്ഞ സിനിമാനിര്‍മാണ പ്രക്രിയയില്‍ എം ജി ശശി നേതൃത്വം കൊടുത്തുണ്ടാക്കിയ തിരക്കഥയും ഹ്രസ്വ സിനിമയും മാര്‍ഗദര്‍ശിയായിത്തീരുന്ന വിധത്തില്‍ സവിശേയമായിത്തീര്‍ന്നത്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രതിമകള്‍ക്കു തൊട്ടു താഴെ ഇന്നും വിദ്യാര്‍ത്ഥികള്‍ പട്ടിണിയുടെയും ഇല്ലായ്‌മയുടെയും പ്രത്യക്ഷപ്രതീകങ്ങളായി നിലം പതിക്കുന്ന ദൃശ്യങ്ങളും മറ്റും നിസ്സങ്കോചം കടന്നു വരുന്ന ഈ ഹ്രസ്വ സിനിമ ദൃശ്യത്തിനുള്ളില്‍ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും എപ്രകാരം ഉള്‍പ്പെടുത്താം (മിസ് എന്‍ സീന്‍) എന്ന ചലച്ചിത്രകലയുടെ പ്രാഥമിക പാഠം മനസ്സിലാക്കാന്‍ ഉതകുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ കഴിവുള്ളവര്‍ (ഡിഫറന്റ്ലി ഏബിള്‍ഡ്) ആയവരെ ഇന്നും മലയാളത്തില്‍ വികലാംഗര്‍ എന്നാണ് വിളിക്കുന്നത്. ഭാഷയിലെ രാഷ്‌ട്രീയമായി ശരിയല്ലാത്ത ആ വാക്ക് നീക്കം ചെയ്യാന്‍ ഇനിയും നമുക്കായിട്ടില്ല. ആ ശരികേടിനോടു കൂടിയാണ് സ്നേഹസമ്മാനം എന്ന ഈ കൊച്ചു സിനിമ സമരം ചെയ്യുന്നത്. സ്നേഹസമ്മാനത്തിന്റെ തിരക്കഥയും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയത് തികച്ചും ഉചിതമായിട്ടുണ്ട്. നിലപാടുകളുടെ സത്യസന്ധതയും ആവിഷ്ക്കരണരീതിയില്‍ പുലര്‍ത്തുന്ന ആര്‍ജ്ജവവും സഹജമായ സാമൂഹികാവബോധവും ചേര്‍ന്ന് എം ജി ശശിയുടെ തിരക്കഥകളും സിനിമകളും - അവ ഡോക്കുമെന്ററിയോ ഹ്രസ്വചിത്രമോ ഫീച്ചര്‍ സിനിമയോ ആകട്ടെ - മലയാളിയുടെ ചലച്ചിത്രാന്വേഷണ/ആസ്വാദന മേഖലയില്‍ സവിശേഷമായ ഇടം കണ്ടെത്തുന്നുണ്ടെന്ന് തെളിയിക്കുന്നതാണീ സമാഹാരം എന്നത് നിസ്സംശയമായ വസ്തുതയാണ്. *** ജി. പി. രാമചന്ദ്രന്‍ (ഭാഷാ ഇൻ‌സ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന “കനവുമലയിലേക്ക് - എം ജി ശശിയുടെ ഹ്രസ്വചിത്രങ്ങൾ” എന്ന തിരക്കഥകളുടെ സമാഹാരത്തിന് എഴുതിയ അവതാരിക)
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
64 ടെസ്റ്റ് മത്സരങ്ങള്‍, 139 ഏകദിനങ്ങള്‍, 28 ട്വന്റി 20 മത്സരങ്ങള്‍ എന്നിവ നിയന്ത്രിച്ച അംപയറാണ് ആസാദ് റൗഫ് രേണുക വേണു| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (08:51 IST) Asad Rauf Passes Away: ഐസിസി എലൈറ്റ് പാനല്‍ അംഗമായിരുന്ന മുന്‍ അംപയര്‍ ആസാദ് റൗഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറില്‍ വെച്ചാണ് പാക്കിസ്ഥാനി അംപയറായ റൗഫിന്റെ അന്ത്യം. 66 വയസ്സ്. 64 ടെസ്റ്റ് മത്സരങ്ങള്‍, 139 ഏകദിനങ്ങള്‍, 28 ട്വന്റി 20 മത്സരങ്ങള്‍ എന്നിവ നിയന്ത്രിച്ച അംപയറാണ് ആസാദ് റൗഫ്. 2013 ല്‍ ഐപിഎല്‍ വാതുവെയ്പ്പ് വിവാദത്തെ തുടര്‍ന്നാണ് ആസാദിന്റെ അംപയറിങ് യുഗം അവസാനിച്ചത്. വാതുവെയ്പ്പ് കേസില്‍ ആസാദ് റൗഫും കുറ്റാരോപിതനായിരുന്നു. അനുബന്ധ വാര്‍ത്തകള്‍ Sanju Samson: അയാളുടെ പേര് ചര്‍ച്ചകളില്‍ പോലും വന്നിട്ടില്ല; ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡിലേക്ക് സഞ്ജുവിനെ ഒരു ഘട്ടത്തിലും പരിഗണിച്ചിട്ടില്ലെന്ന് ബിസിസിഐ ! ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനത്തില്‍ ബിസിസിഐക്ക് അതൃപ്തി; ഇങ്ങനെ കളിച്ചാല്‍ ലോകകപ്പില്‍ പണി കിട്ടുമെന്ന് മുന്നറിയിപ്പ് ! ട്വന്റി 20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു; റസലും നരെയ്‌നും ഇല്ല ! ചിലർ ഒരിക്കൽ മാത്രമെ വിരമിക്കു, വിരാട് കോലിയെ ഉപദേശിച്ച് ഷാഹിദ് അഫ്രീദിക്ക് മറുപടി നൽകി മുൻ ഇന്ത്യൻ താരം King Kohli : ഇത് രാജാവിൻ്റെ തിരിച്ചുവരവ്: ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി വിരാട് കോലി " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
അതു തന്നെയാണു പ്രധാന ചൊദ്യം. പക്ഷെ അല്ലാതെ തന്നെ ഒരാള്ക്കു തന്റെ കൃതികള്‍ പൊതുസഞ്ചയത്തിലാക്കുണം എന്നുണ്ടെന്കില്‍ ആ പ്രോസ്സസ്സ് ലളിതമാക്കാനല്ലേ ശ്രമം ഉണ്ടാകേണ്ടതു. ഡിജിറ്റൈസ് ചെയ്ത ഒരു ഡോക്കുമെന്റ് രചയിതാവിനു സമ്മതമാണെന്കില്‍ GNU FDLലൈസന്സ് ഉപയോഗിക്കാം. പക്ഷെ അങ്ങനല്ലാത്തെ കണ്ടെന്റ് ധാരാളം പുറത്തുണ്ട്. അതില്‍ പലതും ഒരിക്കല്‍ മാത്രം അച്ചടിച്ചതും ഇനി റീപ്രിന്റ് ചെയ്യാന്‍ സാദ്ധ്യത ഇല്ലാത്തവും ആയിര്ക്കും. ഇതൊക്കെ ഇങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രശ്നമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഓരോ പ്രസാധകനും എന്തൊക്കെ നൂലാമാല ഇട്ടിട്ടുണ്ട് എന്നു വായിച്ചു നോക്കി കണ്ടെന്റ് വിക്കിയിലേക്ക് ആക്കണം എന്ന സ്ഥിതിയാണ്‍. ലൈസന്സിന്റെ കാര്യത്തില്‍ എന്റെകിലും സ്റ്റ്ന്ഡേഡുകള്‍ നിര്‍വചിക്കുവാനുള്ള ശ്രമം ആരെന്കിലും നടത്തുന്നുണ്ടോ? കുറഞ്ഞ പക്ഷം കേരളത്തിലെന്കിലും. ആദര്ശ് പറഞ്ഞതു വച്ച് നോക്കുമ്പോ ഇപ്പോ പ്രസാധകന്‍ അവര്ക്കു ഇഷ്ടമുള്ള നിയമങ്ങള്‍ രൂപീകരിക്കുകയാണെന്നു തോന്നുന്നു. സത്യത്തില്‍ രചയിതാവ് മരിച്ച് 60 വര്ഷം കഴിയാത്ത കൃതികളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണു. ഇതിനു പുറമേയാണു ചലച്ചിത്രഗാനങ്ങള്‍ ഒക്കെ വിക്കിയില്‍ ചേര്ക്കാന്‍ ചില ഉപയോക്താക്കള്‍ ശ്രമിക്കുമ്പോള്‍ അതെങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധി.
ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്; 150 ലേറെ മണ്ഡലങ്ങളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് | ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന നായികയാകുന്നു | ഹിമാചലിലെ തിയോഗിൽ സിപിഐഎം സ്ഥാനാർത്ഥി മുന്നേറുന്നു | ഹിമാചല്‍ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി; 30 നേതാക്കളെ പുറത്താക്കി | ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റിൽ പിന്നില്‍ | ഐ- ടൈപ് 6 പുറത്തിറക്കി ജാഗ്വാർ | മലപ്പുറത്ത് 38 പേര്‍ക്ക് കൂടി അഞ്ചാം പനി; രോഗബാധിതരുടെ എണ്ണം 464 ആയി ഉയര്‍ന്നു | വോട്ടെണ്ണല്‍ തുടങ്ങി; ഗുജറാത്തില്‍ ബിജെപി മുന്നില്‍, ഹിമാചലില്‍ ബലാബലം | സജിചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം:ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് | ന്യൂനമര്‍ദ്ദം ‘മാന്‍ഡസ്’ ചുഴലിക്കാറ്റായി മാറി; തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രത | വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹർജി ഇന്ന് പരിഗണിക്കും Kerala September 28, 2022 | Published by : Express Kerala Network കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജിയും, മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രോജക്ട്‌സ് എന്നിവരാണ് ഹർജിക്കാർ. പൊലീസ് സുരക്ഷ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം. പൊലീസ് സംരക്ഷണം നൽകാൻ സെപ്റ്റംബർ ഒന്നിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും തടസപ്പെടുത്തൽ തുടരുകയാണ്. സർക്കാരും പൊലീസും സംരക്ഷണം നൽകിയില്ലെന്നും കോടതിയലക്ഷ്യ ഹർജിയിൽ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥർക്കെതിരെയും, സമരം നയിക്കുന്ന വൈദികർക്കെതിരെയും കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
റോയൽ മിന്റ്. സ്‌പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്‌പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ,ഒന്നുമല്ല 2400 മില്യൺ യൂറോയാണ്. റോയൽ മിന്റിലേക്ക് കാലെടുത്ത് വെക്കുന്ന നിമിഷം മുതൽ അവിടന്ന് മുഴുവൻ പണവും അടിച്ചെടുത്ത് ഇറങ്ങുന്നവരെയും ഉള്ള കാര്യങ്ങൾ ഒന്ന് വിടാതെ എല്ലാം പ്രൊഫസ്സർ പ്ലാൻ ചെയ്തിട്ടുണ്ട്. അയാളുടെ പ്ലാനിങ് അതേപോലെ അനുസരിക്കുക എന്ന് മാത്രമേ ബാങ്കിന് അകത്തുള്ളവർ ചെയ്യേണ്ടതുള്ളൂ. അവരെ സഹായിക്കാനും പോലീസിന്റെ ശ്രദ്ധ തിരിച്ച് വിടാനും പുറത്ത് നിന്ന് കരുക്കൾ നീക്കി പ്രൊഫസറും. പക്ഷേ കവർച്ചയിൽ പങ്കെടുക്കുന്ന ആൾക്കാരുടെയും സ്വഭാവവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും കാരണം പ്രൊഫെസ്സറും കൂട്ടരും കൂടുതൽ കുരുക്കിലേയ്ക്ക് പോകും തോറും ഇത് കാണുന്ന നമ്മുടെ ടെൻഷനും കൂടും. (കടപ്പാട് : Basith Ali) അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Crime, English, Mystery, Spanish, Web Series Tagged: Fahad Abdul Majeed Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
2022ലെ ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജു സാംസണെ മറികടന്ന് ഋഷഭ് പന്തിനെ തിരഞ്ഞെടുത്തത് തെറ്റായ നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് ഡാനിഷ് കനേരിയ അടുത്തിടെ പ്രസ്താവിച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ടീമിലെ മുതിർന്ന അംഗങ്ങളുമായുള്ള സൗഹൃദം കാരണമാണ് പന്തിന് ടീമില്‍ അവസരം ലഭിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിഷഭ് പന്തിന്‍റെ മോശം പ്രകടനങ്ങൾ കണക്കിലെടുത്ത്, അദ്ദേഹം ഓട്ടോമാറ്റിക്ക് ചോയിസ് ആകരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഓസ്‌ട്രേലിയൻ പിച്ചുകളിൽ സഞ്ചു സാംസൺ വിജയിക്കുമെന്നതിനാൽ ഇന്ത്യക്ക് മികച്ച ഓപ്ഷനായിരിക്കുമെന്ന് കനേരിയ കണക്കുകൂട്ടി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വിശദീകരിച്ചത് ഇങ്ങനെ “ഇന്ത്യ അവരുടെ സൗഹൃദങ്ങൾ മാറ്റിവെക്കണം, അതിന്റെ അടിസ്ഥാനത്തിൽ കളിക്കാരെ തിരഞ്ഞെടുക്കരുത്. ഋഷഭ് പന്ത് ഒരു മികച്ച ടി20 കളിക്കാരനല്ല. 50 ഓവർ ക്രിക്കറ്റിനും ടെസ്റ്റ് മത്സരങ്ങൾക്കും അദ്ദേഹം കൂടുതൽ അനുയോജ്യനാണ്.” റിഷഭ് പന്തിനെക്കാൾ മികച്ച ഓപ്ഷനാണ് സഞ്ജു സാംസൺ. പന്തിന്റെ സമീപകാല പ്രകടനങ്ങളും അത്ര മികച്ചതായിരുന്നില്ല, ദിനേശ് കാർത്തിക്കും ഇതിനകം ടീമിലുണ്ട്. കനേരിയ കൂട്ടിച്ചേർത്തു: “ടീമിന്റെ ഭാഗമാകാൻ സഞ്ചു സാംസൺ അർഹനായിരുന്നു. 2020-ൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ ഹാന്‍ഡ്-ഐ കളി വളരെ മികച്ചതാണ്. ഓസ്‌ട്രേലിയയിലെ വിക്കറ്റുകൾ അദ്ദേഹത്തിന്റെ കളിശൈലിക്ക് അനുയോജ്യമാകും. പന്ത് വളരെ മികച്ച കളിക്കാരനാണെന്നതിൽ സംശയമില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമാകണമെന്ന് ഞാൻ കരുതുന്നില്ല.” കനേരിയ പറഞ്ഞു ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ സഞ്ചുവിന് ഇടം ലഭിച്ചിരുന്നില്ലാ. ഇന്ത്യ ‘എ’യും ന്യൂസിലൻഡ് ‘എ’യും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സഞ്ചുവിനെയാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. TAGS Rishabh Pant Sanju Samson Facebook Twitter WhatsApp Telegram Previous articleഓസ്ട്രേലിയന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. രോഹിത് ശര്‍മ്മയുടെ മുന്നില്‍ സെലക്ഷന്‍ തലവേദന
തിരുവനന്തപുരം: മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ലോട്ടറി ഓര്‍ഡിനന്‍സ് പ്രകാരമുള്ള നികുതിയോടൊപ്പം നല്‍കേണ്ട രേഖകള്‍ പൂര്‍ണമല്ലെന്നകാരണത്താലാണ് നികുതി നിരസിക്കുന്നത്. ചട്ടം നാല് ലംഘിക്കുന്ന സാക്ഷ്യപത്രം നികുതിയോടൊപ്പം നല്‍കിയിരുന്നില്ല. മേഘ നല്‍കിയ 4.10 കോടി രൂപയുടെ ഡി.ഡി. തിരികെ കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെയാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് നികുതി സ്​പീഡ് പോസ്റ്റില്‍ നികുതി വകുപ്പിന് സി.ഡി അയച്ചുകൊടുത്തത്. പുതിയ ലോട്ടറി ഓര്‍ഡിനന്‍സ് പ്രകാരമുള്ള 11 വ്യവസ്ഥകള്‍ പാലിച്ചാണ് നികുതി നല്‍കിയതെങ്കിലും ചട്ടം നാല് ലംഘിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സാക്ഷ്യപത്രം ഇതോടൊപ്പം അയച്ചിരുന്നില്ല. ShareTweetSend Related Posts കേരളം ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി കേരളം വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ കേരളം വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു Discussion about this post പുതിയ വാർത്തകൾ ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 22ന് വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള പുഴകളെ ബന്ധിപ്പിച്ച് ജലഗതാഗതത്തിനു പദ്ധതി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സഹായത്തോടെ മലനാട് ക്രൂസ് ടൂറിസം പദ്ധതിയാണ് ഇതു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രഗിരിപ്പുഴയില്‍ ബോട്ട് ജെട്ടി നിര്‍മിക്കുന്ന സ്ഥലങ്ങളിലെ മണ്ണുപരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനായി വഞ്ചിവീടുകള്‍ക്കു പിന്നാലെ യാത്രാബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്. നിലവില്‍ കോട്ടപ്പുറം നിന്നു വലിയപറമ്പ് കേന്ദ്രീകരിച്ചാണ് വഞ്ചിവീടുകള്‍ ഓടുന്നത്. ഇതു നീലേശ്വരം തേജ്വസിനി പുഴ വഴി കാസര്‍കോട് ചന്ദ്രഗിരിപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി. തേജ്വസിനി പുഴയില്‍ മണ്ണു പരിശോധന പൂര്‍ത്തിയാക്കി. ചന്ദ്രഗിരിപ്പുഴയില്‍ തളങ്കരക്കടവത്ത്, പുലിക്കുന്ന് (ചന്ദ്രഗിരിപ്പാലത്തിനടുത്ത്), ചേരൂര്‍, തെക്കില്‍ എന്നിവിടങ്ങളിലാണു ബോട്ട് ജെട്ടികള്‍ നിര്‍മിക്കുന്നത്. ഇവിടങ്ങളില്‍ മണ്ണു പരിശോധനയോടൊപ്പം പുഴയിലെ പാറപ്രദേശങ്ങളും അഴിമുഖങ്ങളും പരിശോധിക്കുന്നു. മണ്ണു പരിശോധന പൂര്‍ത്തിയാക്കുന്നതോടൊപ്പം റൂട്ട് സംബന്ധിച്ചുള്ള സര്‍വേ നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും നിര്‍മാണം ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ്. തളങ്കരക്കടവത്താണ് ആധുനിക രീതിയില്‍ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടു കൂടി ബോട്ട് ജെട്ടി നിര്‍മിക്കുന്നത്.
ക്വാണ്ടം ബലതന്ത്രത്തിലെ അടിസ്ഥാന ആശയങ്ങളായ ക്വാണ്ടം വിശിഷ്ടസ്ഥിതി (super position), ക്വാണ്ടം കെട്ടുപിണച്ചിൽ (quantum entanglement) തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിയ്ക്കുന്ന കമ്പ്യൂട്ടിങ് ആണ് ക്വാണ്ടം കമ്പ്യൂട്ടിങ്.[1] ഇത്തരം കമ്പ്യൂട്ടിങ് ചെയ്യാൻ കഴിവുള്ള ഒരു കംപ്യൂട്ടറിനെ ക്വാണ്ടം കമ്പ്യൂട്ടർ എന്ന് വിളിയ്ക്കുന്നു. ദ്വയാങ്ക അവസ്ഥകളുള്ള ട്രാന്സിസ്റ്ററുകളെ അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന സാധാരണ ഡിജിറ്റൽ കംപ്യൂട്ടറുകളെക്കാൾ വളരെ വ്യത്യസ്തമായാണ് ഇത് പ്രവർത്തിയ്ക്കുന്നത്. സാധാരണ ഡിജിറ്റൽ കംപ്യൂട്ടറുകളിൽ രണ്ടു സ്റ്റേറ്റുകൾ (0 അല്ലെങ്കിൽ 1) മാത്രമുള്ള ബിറ്റുകളിലേക്കാണ് വിവരം എൻകോഡ് ചെയ്യപ്പെടുന്നത്. എന്നാൽ ക്വാണ്ടം കമ്പ്യൂട്ടറിൽ ഇത് ക്യൂബിറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേകതരം ബിറ്റുകളിലാണ് എൻകോഡ് ചെയ്യപ്പെടുന്നത്. ഇത്തരം ബിറ്റുകളിൽ വിവരം വ്യത്യസ്ത ക്വാണ്ടം അവസ്ഥകളുടെ ഒരു വിശിഷ്ടസ്ഥിതിയിലാണ് ഉണ്ടാവുക. ക്വാണ്ടം കമ്പ്യൂട്ടറിന്റെ സൈദ്ധാന്തിക മാതൃകയാണ് ക്വാണ്ടം ട്യൂറിംഗ് യന്ത്രം. ഒരു ക്വാണ്ടം കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഘടകമാണ് ക്യൂബിറ്റ്. ഒരു ക്യൂബിറ്റിന്റെ പ്രതിരൂപമാണ് ബ്ലോഹ് ഗോളം. പോൾ ബെനിയോഫ്[2], യൂറി മാനിൻ എന്നിവർ 1980 ലും[3] റിച്ചാർഡ് ഫെയ്ൻമാൻ 1982 ലും,[4] ഡേവിഡ് ഡോയ്ഷ് 1985 ലും[5] ചെയ്ത ഗവേഷണങ്ങളാണ് ക്വാണ്ടം കമ്പ്യൂട്ടിങിന് അടിത്തറയിട്ടത്. 1968 ൽ ക്വാണ്ടം സ്ഥലകാലം എന്ന ആശയത്തിനു വേണ്ടി ക്വാണ്ടം തിരിച്ചിൽ (quantum spin) അടിസ്ഥാനപ്പെടുത്തിയുള്ള ക്വാണ്ടം കമ്പ്യൂട്ടർ എന്ന ആശയം ഉപയോഗിച്ചിരുന്നു.[6] 2018 ലും ക്വാണ്ടം കംപ്യൂട്ടറുകളുടെ രൂപീകരണം ശൈശവാവസ്ഥയിൽ തന്നെയാണ്. ഏതാനും ക്യൂബിറ്റുകൾ മാത്രം ഉപയോഗിച്ചുള്ള ക്വാണ്ടം കംപ്യൂട്ടറുകളേ ഇതുവരെ നിർമ്മിയ്ക്കപ്പെട്ടിട്ടുള്ളൂ.[7] പല ദേശീയ സർക്കാരുകളും സൈനിക ഏജൻസികളും ഇതിന്റെ ഗവേഷണത്തിൽ വ്യാപൃതരായിട്ടുണ്ട്. സൈനികേതരമായ ആവശ്യങ്ങൾക്ക് പുറമെ ക്രിപ്റ്റോ അനാലിസിസ് പോലെയുള്ള ദേശീയ സുരക്ഷയ്ക്കുള്ള സങ്കേതങ്ങൾക്കു വേണ്ടിയും ഇത് ഉപയോഗിയ്ക്കാം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[8] ഐ.ബി.എം ക്വാണ്ടം എക്സ്പീരിയൻസ് എന്ന പരിപാടിയിലൂടെ 20 ക്യൂബിറ്റുകൾ ഉള്ള ഒരു ചെറിയ ക്വാണ്ടം കമ്പ്യൂട്ടർ ഗവേഷങ്ങൾക്കായി ലഭ്യമാണ്. ഡി-വേവ് എന്ന കമ്പനി ക്വാണ്ടം അനീലിങ് (quantum annealing) എന്ന പ്രക്രിയ വഴി പ്രവർത്തിയ്ക്കുന്ന ഒരു ക്വാണ്ടം കമ്പ്യൂട്ടർ ഡിസൈൻ ചെയ്തിട്ടുണ്ട്.[9] ശരിയായ രീതിയിൽ നിർമ്മിയ്ക്കപ്പെട്ട ഒരു ക്വാണ്ടം കമ്പ്യൂട്ടർ ചില പ്രത്യേക അൽഗോരിതങ്ങൾ സാധാരണ കംപ്യൂട്ടറുകളെക്കാൾ വേഗതയിൽ ഓടിയ്ക്കും എന്ന് സൈദ്ധാന്തികമായി തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഒരു സംഖ്യയെ അതിന്റെ ഘടകങ്ങളായി വിഭജിയ്ക്കുന്ന പ്രക്രിയ ഷോറിന്റെ അൽഗോരിതം (shor's algorithm) എന്ന ക്വാണ്ടം അൽഗോരിതം വഴി വളരെ വേഗത്തിൽ ഓടിയ്ക്കാവുന്നതാണ്. സാധാരണ അൽഗോരിതത്തെ അപേക്ഷിച്ചു ഇതിന്റെ സമയ സങ്കീർണ്ണത (time complexity) വളരെ മെച്ചമാണ്. സംഖ്യകളെ ഘടകങ്ങളാക്കുന്ന അൽഗോരിതം ഉപയോഗിച്ചാണ് ഇന്നു കാണുന്ന ഒരുവിധം എൻക്രിപ്ഷൻ സങ്കേതങ്ങൾ (പ്രത്യേകിച്ചും ആർ.എസ്.എ എന്ന എൻക്രിപ്ഷൻ സങ്കേതം) ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാൽ ഒരു ക്വാണ്ടം കമ്പ്യൂട്ടർ ഇന്നത്തെ എൻക്രിപ്ഷൻ വ്യവസ്ഥകളെ തകിടം മറിയ്ക്കുമെന്ന് പലരും കരുതുന്നു.[10] അടിസ്ഥാനവിവരങ്ങൾതിരുത്തുക ഒരു സാധാരണ കമ്പ്യൂട്ടറിന്റെ മെമ്മറി ബിറ്റുകൾ കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഒരു ബിറ്റിന് 1, 0 ഇവയിൽ ഏതെങ്കിലും ഒരു വില മാത്രമാണ് ഒരേ സമയം എടുക്കാൻ സാധിയ്ക്കുന്നത്. ഒരു ക്വാണ്ടം കമ്പ്യൂട്ടർ ക്യൂബിറ്റ് ഉപയോഗിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. ഒരു ക്യൂബിറ്റിന് 1, 0 എന്നീ അവസ്ഥകളും അല്ലെങ്കിൽ ഇവയുടെ ഒരു ക്വാണ്ടം വിശിഷ്ടസ്ഥിതിയിലുള്ള അവസ്ഥയും എടുക്കാൻ സാധിയ്ക്കും;[11]:13–16 രണ്ടു ക്യൂബിറ്റുകൾ ഉണ്ടെങ്കിൽ അവയ്ക്കു 00, 01, 10, 11 എന്നീ 4 ക്വാണ്ടം അവസ്ഥകളുടെ വിശിഷ്ടസ്ഥിതികൾ എടുക്കാൻ സാധിയ്ക്കും,:16 മൂന്നെണ്ണം ഉണ്ടെങ്കിൽ 000, 001, 010, 011, 100, 101, 110, 111 എന്നീ 8 അവസ്ഥകളുടെ വിശിഷ്ടസ്ഥിതികൾ എടുക്കാൻ സാധിയ്ക്കും. അതായത് n {\displaystyle n} ക്യൂബിറ്റുകൾ ഉള്ള ഒരു ക്വാണ്ടം കംപ്യൂട്ടറിന് 2 n {\displaystyle 2^{n}} സ്റ്റേറ്റുകളുടെ വിശിഷ്ടസ്ഥിതികൾ ഒരേ സമയം എടുക്കാൻ സാധിയ്ക്കും:17 (ഒരു സാധാരണ കമ്പ്യൂട്ടറിൽ ഒരേ സമയം 2 n {\displaystyle 2^{n}} അവസ്ഥകളിലെ ഏതെങ്കിലും ഒരു അവസ്ഥ മാത്രമേ സ്വീകരിയ്ക്കാൻ സാധിയ്ക്കൂ എന്നോർക്കുക). ക്വാണ്ടം ഗേറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേക സർക്യൂട്ടുകൾ ഉപയോഗിച്ചാണ് വിശിഷ്ടസ്ഥിതിയിൽ ഉള്ള ക്യൂബിറ്റുകളിൽ പ്രവർത്തിയ്ക്കുന്നത്. ഇങ്ങനെ വിശിഷ്ടസ്ഥിതിയിൽ ഇരിയ്ക്കുന്ന ഒരു കൂട്ടം ക്യൂബിറ്റുകളെ ക്വാണ്ടം അൽഗോരിതം എന്നറിയപ്പെടുന്ന ക്വാണ്ടം ഗേറ്റുകളുടെ ഒരു അനുക്രമം (sequence) ഉപയോഗിച്ച് പല പരിവർത്തനങ്ങളും വരുത്തുന്നു. സാധാരണ കമ്പ്യൂട്ടറിൽ സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റിലെ ഒരു രജിസ്റ്ററിലെ വിലകളെ മാറ്റുന്നതിന് തുല്യമാണിത്. ഇത്തരം പ്രവർത്തനത്തിനു ശേഷം ഒരു ക്വാണ്ടം അളക്കൽ വഴി ഉത്തരം പുറത്തെടുക്കുന്നു. ഈ അളക്കൽ നടത്തുമ്പോൾ വിശിഷ്ടസ്ഥിതിയിൽ ഉള്ള ക്യൂബിറ്റുകൾ നേരത്തെ കണ്ട സാധാരണ വിലകളിൽ ഒന്നിലേയ്ക്ക് മാറുന്നു. ഈ വിലയാണ് പുറത്തു കാണാൻ സാധിയ്ക്കുക.അതായത് ഈ സമയത്ത് ക്യൂബിറ്റിന്റെ വില സാധാരണ പോലെ 0 ഓ 1 ഓ ആയിരിയ്ക്കും. അതായത് n {\displaystyle n} ക്യൂബിറ്റുകളിൽ പ്രവർത്തിയ്ക്കുന്ന ഒരു ക്വാണ്ടം അൽഗോരിതത്തിന്റെ ഔട്ട്പുട്ട് എപ്പോഴും n {\displaystyle n} ബിറ്റ് ഉള്ള ഒരു സാധാരണ നമ്പർ ആയിരിയ്ക്കും ഇനി ക്വാണ്ടം അളക്കൽ നടത്തിയില്ലെങ്കിൽ ആ ബിറ്റുകൾ വിശിഷ്ടസ്ഥിതിയിൽ തന്നെ തുടരും. ഈ അവസ്ഥയിൽ നമുക്ക് പുറത്തേയ്ക്കു വിവരം ഒന്നും തന്നെ കിട്ടില്ല. വിശിഷ്ടസ്ഥിതിയിൽ നിൽക്കുന്ന ഒരു ക്യൂബിറ്റിൽ ക്വാണ്ടം അളക്കൽ നടത്തിയാൽ അത് ക്യൂബിറ്റിന്റെ ഏതു സാധാരണ അവസ്ഥയിലേയ്ക്ക് മാറും എന്നത് എപ്പോഴും ഒരു സംഭാവ്യത അനുസരിച്ചു ഇരിയ്ക്കും. ഇത് ക്വാണ്ടം ബലതന്ത്രത്തിന്റെ ഒരു അടിസ്ഥാന തത്ത്വം ആണ്. അതിനാൽ n {\displaystyle n} ക്യൂബിറ്റുകളുടെ ഒരു സംയുക്ത വിശിഷ്ടസ്ഥിതിയിൽ നിന്ന് ക്വാണ്ടം അളക്കൽ നടത്തിയാലും അതിന്റെ ഔട്ട്പുട്ട് 2 n {\displaystyle 2^{n}} വിലകളിൽ ഏതെങ്കിലും ഒന്ന് ആകുന്നത് ഒരു സംഭവ്യത വെച്ച് തന്നെ ആണ്. അതിനാൽ ക്വാണ്ടം അൽഗോരിതങ്ങൾ പൊതുവേ സംഭാവ്യതാ അൽഗോരിതങ്ങൾ ആണെന്ന് പറയുന്നു.[12] ഉദാഹരണത്തിന് ഒരു ക്വാണ്ടം കംപ്യൂട്ടറിലെ ക്യൂബിറ്റുകൾ ക്വാണ്ടം കണികകളുടെ തിരിച്ചിൽ എന്ന പ്രഭാവം ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാം. ക്വാണ്ടം കാണികളുടെ തിരിച്ചിൽ "down", "up" എന്നീ രണ്ടു പേരുകൾ വെച്ചാണ് വിശേഷിപ്പിയ്ക്കുന്നത് ഇതിനെ | ↓ ⟩ {\displaystyle |{\downarrow }\rangle } ഉം | ↑ ⟩ {\displaystyle |{\uparrow }\rangle } , എന്നോ | 0 ⟩ {\displaystyle |0{\rangle }} ഉം | 1 ⟩ {\displaystyle |1{\rangle }} . ഇവ കൂടി കാണുകതിരുത്തുക ക്യൂബിറ്റ് ക്വാണ്ടം വിശിഷ്ടസ്ഥിതി ക്വാണ്ടം കെട്ടുപിണച്ചിൽ ക്വാണ്ടം തിരിച്ചിൽ ക്വാണ്ടം അളക്കൽ ക്വാണ്ടം അൽഗോരിതം ഷോറിന്റെ അൽഗോരിതം സമയ സങ്കീർണ്ണത അവലംബംതിരുത്തുക ↑ Gershenfeld, Neil; Chuang, Isaac L. (June 1998). "Quantum Computing with Molecules" (PDF). Scientific American. ↑ Benioff, Paul (1980). "The computer as a physical system: A microscopic quantum mechanical Hamiltonian model of computers as represented by Turing machines". Journal of statistical physics. 22 (5): 563–591. Bibcode:1980JSP....22..563B. doi:10.1007/BF01011339. ↑ Manin, Yu. I. (1980). Vychislimoe i nevychislimoe [Computable and Noncomputable] (ഭാഷ: റഷ്യൻ). Sov.Radio. പുറങ്ങൾ. 13–15. മൂലതാളിൽ നിന്നും 2013-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-04. ↑ Feynman, R. P.u (1982). "Simulating physics with computers" (PDF). International Journal of Theoretical Physics. 21 (6): 467–488. Bibcode:1982IJTP...21..467F. doi:10.1007/BF02650179. മൂലതാളിൽ (PDF) നിന്നും 2019-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-18. ↑ Deutsch, David (1985). "Quantum Theory, the Church-Turing Principle and the Universal Quantum Computer". Proceedings of the Royal Society of London A. 400 (1818): 97–117. Bibcode:1985RSPSA.400...97D. CiteSeerX 10.1.1.144.7936. doi:10.1098/rspa.1985.0070. ↑ Finkelstein, David (1968). "Space-Time Structure in High Energy Interactions". എന്നതിൽ Gudehus, T.; Kaiser, G. (സംശോധകർ.). Fundamental Interactions at High Energy. New York: Gordon & Breach. ↑ Gershon, Eric (2013-01-14). "New qubit control bodes well for future of quantum computing". Phys.org. ശേഖരിച്ചത് 2014-10-26. ↑ Quantum Information Science and Technology Roadmap for a sense of where the research is heading. ↑ "Explaining the upside and downside of D-Wave's new quantum computer". ↑ Kobie, Nicole (2016). "The quantum clock is ticking on encryption – and your data is under threat". http://www.wired.co.uk. ശേഖരിച്ചത് April 18, 2018. External link in |website= (help) ↑ Nielsen, Michael A.; Chuang, Isaac L. (2010). Quantum Computation and Quantum Information (2nd പതിപ്പ്.). Cambridge: Cambridge University Press. ISBN 978-1-107-00217-3. Cite has empty unknown parameter: |1= (help) ↑ Preskill, John (2015). "Lecture Notes for Ph219/CS219: Quantum Information Chapter 5" (PDF). പുറം. 12. "https://ml.wikipedia.org/w/index.php?title=ക്വാണ്ടം_കമ്പ്യൂട്ടിങ്&oldid=3796644" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഒന്നാമതായി സൃഷ്ടിയെപ്പറ്റിയുള്ള പ്രശ്‌നം. പ്രകൃതി അഥവാ മായ അനന്തമാണ്, അനാദിയാണ്. ഈ പ്രപഞ്ചം ഇന്നലെ സൃഷ്ടിക്കപ്പെട്ടതല്ല. ഒരീശ്വരന്‍ വന്നു പ്രപഞ്ചം സൃഷ്ടിച്ചുംവെച്ച് പിന്നീട് സദാ നിദ്രയിലാണ് എന്നതല്ല സത്യം. ഇതസാദ്ധ്യം. സര്‍ഗ്ഗോന്മുഖമായ ശക്തി ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരന്‍ ശാശ്വതമായ സൃഷ്ടികര്‍മ്മത്തില്‍ അവിശ്രാന്തം ഏര്‍പ്പെട്ടിരിക്കുന്നു. ഗീതയില്‍ കൃഷ്ണന്‍ പറയുന്നതോര്‍ക്കുക; ”ഒരു നിമിഷമെങ്കിലും ഞാന്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ഈ പ്രപഞ്ചം നശിക്കും.” നമ്മുടെ ചുറ്റും അഹര്‍നിശം പ്രവര്‍ത്തിക്കുന്ന ആ സര്‍ഗ്ഗശക്തി നിമിഷനേരം നിലച്ചാല്‍ ഇതാകപ്പാടെ നിലംപതിക്കും. പ്രപഞ്ചത്തിലെങ്ങും ഒരു കാലത്തും അതു പ്രവര്‍ത്തിക്കാതിരുന്നിട്ടില്ല: പക്ഷേ യുഗങ്ങളെക്കുറിച്ചുള്ള, പ്രലയത്തെക്കുറിച്ചുള്ള, നിയമമുണ്ടുതാനും. സൃഷ്ടി എന്ന സംസ്‌കൃതപദത്തിന്റെ ശരിയായ വിവര്‍ത്തനം സര്‍ഗ്ഗം (projection) എന്നാണ്: നിര്‍മ്മിതി (creation) എന്നല്ല. കാരണം, ദൗര്‍ഭാഗ്യവശാല്‍, നിര്‍മ്മിതിക്കുള്ള ഇംഗ്ലീഷ്‌ വാക്കിന് അസുന്ദരവും ഭയങ്കരവുമായ ഒരര്‍ത്ഥമാണുള്ളത്; ഇല്ലായ്മയില്‍നിന്ന് എന്തോ ഒന്നു പുറപ്പെടുന്നു, ശൂന്യതയില്‍നിന്നുള്ള നിര്‍മ്മിതി, ഇല്ലായ്മ ഉണ്മയായിത്തീരുന്നു എന്നും മറ്റും. ഇതെല്ലാം വിശ്വസിക്കണമെന്നു പറഞ്ഞ് നിങ്ങളെ പരിഹസിക്കാന്‍ ഞാന്‍ മുതിരുന്നില്ല. നമുക്കുള്ള വാക്ക് സര്‍ഗ്ഗമെന്നാണ്. ഈ പ്രകൃതിയെല്ലാം സത്താണ്: അതു കൂടുതല്‍ സൂക്ഷ്മമാകുന്നു, അടങ്ങുന്നു: പിന്നെ, വിശ്രമിച്ചിട്ട് വീണ്ടും സര്‍ജ്ജിക്കപ്പെടുന്നു. അപ്പോള്‍ പഴയപടിയുള്ള മേളനവും വികാസവും അഭിവ്യക്തിയും വെളിപ്പെടുന്നു. കുറേസമയം ഈ വിലാസങ്ങള്‍ നടക്കുന്നു: വീണ്ടും ചിന്നിച്ചിതറുന്നു, കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമാകുന്നു, ഒടുവില്‍ എല്ലാം താണടങ്ങുന്നു: പിന്നെയും വെളിപ്പെടുന്നു. ഇങ്ങനെ പിന്നോട്ടും മുന്നോട്ടും, തരംഗഗതിയില്‍, അനന്തതയിലൂടെ ഈ പ്രക്രിയ നടക്കുന്നു. കാലദേശനിമിത്തങ്ങളെല്ലാം പ്രസ്തുതമായ പ്രകൃതിക്കുള്ളിലാണ്. അപ്പോള്‍ ഇതിന്നൊരു ആദിയുണ്ടായിരുന്നു എന്നു പറയുക നിരര്‍ത്ഥം. ഇതിന്റെ ആദിയെക്കുറിച്ചോ അന്തത്തെക്കുറിച്ചോ ചോദ്യമില്ല. അതുകൊണ്ട് നമ്മുടെ ശാസ്ര്തങ്ങളിലെങ്ങാനും ആദിയെന്നും അന്തമെന്നും കണ്ടാല്‍ ഒരു കല്പത്തിന്റെ ആദിയെന്നും അന്തമെന്നും ധരിക്കണം: അതിലധികമൊന്നുമില്ല. സൃഷ്ടി ചെയ്യുന്നതാരാണ്? ഈശ്വരന്‍. ‘ഗോഡ്’ എന്ന ഇംഗ്ലീഷ്‌വാക്കിന്റെ അര്‍ത്ഥമെന്ത്? ഇംഗ്ലീഷില്‍ സാധാരണ നടപ്പുള്ള അര്‍ത്ഥമല്ല എന്റെ വിവക്ഷ, കുറെയേറെ വ്യത്യാസമുണ്ട്. കൂടുതല്‍ പറ്റുന്ന വാക്ക് ഇംഗ്ലീഷിലില്ല. സംസ്‌കൃതശബ്ദമായ ‘ബ്രഹ്മ’ത്തെക്കൊണ്ടു കൈകാര്യം ചെയ്യാനാണ് എനിക്കിഷ്ടം. ഈ അഭിവ്യക്തികളുടെയെല്ലാം സാമാന്യകാരണമാണ് ബ്രഹ്മം. എന്താണീ ബ്രഹ്മം? അതു ശാശ്വതവും നിത്യശുദ്ധവും നിത്യബുദ്ധവും സര്‍വശക്തവും സര്‍വജ്ഞവും കൃപാമയവും സര്‍വവ്യാപിയും നീരൂപവും നിരവയവവുമാണ്. അത് ഈ പ്രപഞ്ചത്തെ നിര്‍മ്മിക്കുന്നു, അതു പ്രപഞ്ചത്തിന്റെ സൃഷ്ടിയും രക്ഷണവും സദാ നടത്തുന്നു. എന്നുവെച്ചാല്‍ രണ്ടു ദുര്‍ഘടങ്ങള്‍ ഉണ്ടാകും. പ്രപഞ്ചത്തില്‍ പക്ഷപാതമുള്ളതായി കാണാം. ഒരാള്‍ ജന്മനാ സുഖിയാണ്: മറ്റൊരുവന്‍ ദുഃഖിയും. ഒരുവന്‍ സമ്പന്നന്‍, മറ്റൊരുവന്‍ ദരിദ്രന്‍. ഇതു പക്ഷപാതത്തിനു തെളിവാണ്, കൂടാതെ ക്രൂരതയുമുണ്ട്. ഇവിടെ ജീവിതത്തിന്റെ ഉപാധിതന്നെ മരണമാണ്. ഒരു ജീവി മറ്റൊന്നിനെ കടിച്ചുമുറിക്കുന്നു. ഓരോ മനുഷ്യനും സഹോദരനെ പിന്നിട്ടു മുന്നേറാന്‍ കൊതിക്കുന്നു. ഈ മത്‌സരം, ക്രൂരത, ഭയാനകത, അഹോരാത്രം കരള്‍ പിളര്‍ക്കുന്ന നിശ്വാസങ്ങള്‍ – നമ്മുടെ ലോകത്തിന്റെ നില ഇതൊക്കെയാണ്. ഇത് ഒരീശ്വരന്റെ സൃഷ്ടിയാണെങ്കില്‍, ആ ഈശ്വരന്‍ വെറും ക്രൂരന്‍ മാത്രമല്ല, മനുഷ്യന്ന് വിഭാവന ചെയ്യാവുന്ന ഏതു ചെകുത്താനെക്കാളും നീചനുമാണ്. വേദാന്തം പറയുന്നു, നിലവിലുള്ള ഈ മത്‌സരം ഈശ്വരന്റെ കുറ്റമല്ല. ആരാണ് ഇതൊക്കെ വരുത്തിവെയ്ക്കുന്നത്? നാംതന്നെ. മേഘം എല്ലാ വയലിലും ഒരുപോലെ മഴ ചൊരിയുന്നു. പക്ഷേ വേണ്ടവണ്ണം കൃഷിയിറക്കിയ വയലിലേ മഴകൊണ്ടു പ്രയോജനമുണ്ടാകുന്നുള്ളൂ: കൃഷിയിറക്കാത്ത, വേണ്ടപോലെ ശ്രദ്ധിക്കപ്പെടാത്ത, വയലില്‍ വിളവൊന്നുമുണ്ടാകുന്നില്ല. ഇതു മേഘത്തിന്റെ കുറ്റമല്ല. ഈശ്വരന്റെ കൃപ ശാശ്വതവും അഭേദ്യവുമത്രേ. നാമാണ് ഭിന്നതകള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാലും ചിലര്‍ സുഖികളും ചിലര്‍ ദുഃഖികളുമായി ജനിക്കുന്ന വ്യത്യാസത്തിനു സമാധാനമെന്ത്? ഈ വ്യത്യാസമുണ്ടാകാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ലല്ലോ! ഈ ജീവിതത്തില്‍ ചെയ്യുന്നില്ലായിരിക്കാം. എന്നാല്‍ കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്തിരിക്കണം. മുന്‍ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളത്രേ ഇന്നുള്ള വ്യത്യാസത്തിനു സമാധാനം നല്കുന്നത്. ഹിന്ദുക്കള്‍ മാത്രമല്ല, ബൗദ്ധജൈനന്മാര്‍കൂടി അംഗീകരിക്കുന്ന രണ്ടാമത്തെ തത്ത്വത്തിലേക്കു കടക്കാം. ജീവിതം അനശ്വരമാണെന്നു നാമെല്ലാം സമ്മതിക്കുന്നു. ശൂന്യതയില്‍നിന്നല്ല അതുണ്ടാകുന്നത്. അതസാദ്ധ്യം. അത്തരത്തിലൊരു ജീവിതം കാര്യമല്ല. കാലത്തില്‍ തുടങ്ങുന്നതെല്ലാം കാലത്തിലൊടുങ്ങും. ജീവിതം ഇന്നലെ ആരംഭിച്ചതാണെങ്കില്‍ നാളെ അവസാനിക്കണം, വിനാശമാണ് ഫലം. ജീവിതം എന്നും ഉണ്ടായിരുന്നിരിക്കണം. ഇതു ധരിക്കാന്‍ വളരെയൊന്നും ബുദ്ധി വേണ്ട: കാരണം, നമ്മുടെ ശാസ്ര്തങ്ങളിലെ തത്ത്വങ്ങള്‍ക്കു ജഡലോകത്തില്‍നിന്നുതന്നെ വിശദീകരണം നല്കികൊണ്ട് ഇന്നത്തെ സയന്‍സുകളെല്ലാം നമുക്കനുകൂലമായ ഒരു നിലയാണ് കൈക്കൊള്ളുന്നത്. നാമോരോരുത്തനും അപരിമിതമായ ഭൂതകാലത്തിന്റെ ഫലമാണെന്ന വസ്തുത നിങ്ങള്‍ക്കറിയാം. ഇദംപ്രഥമമായി മിന്നിത്തിളങ്ങുന്ന ഒരു വസ്തുവായല്ല പ്രകൃതിയുടെ കൈയില്‍നിന്ന് ഒരു ശിശുവും ലോകത്തിലേക്കു വരുന്നത്. ചില കവികള്‍ അങ്ങനെ ചിത്രീകരിച്ചു രസിക്കുന്നുണ്ടെന്നതു നേരാണ്. വാസ്തവത്തില്‍ ആ ശിശു അപരിമിതമായ ഭൂതകാലത്തിന്റെ ഭാരം ചുമക്കുന്നു. നല്ലതാകട്ടെ ചീത്തയാകട്ടെ, സ്വയം ചെയ്ത കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുവാനാണ് അവന്റെ ജനനം. ഇതാണ് വ്യത്യാസത്തിനു കാരണം. ഇതാണ് കര്‍മ്മനിയമം. നാമോരോരുത്തനുമാണ് നമ്മുടെ ഭാഗധേയത്തിന്റെ വിധാതാക്കള്‍. ഭാഗധേയം നേരത്തെ തിട്ടപ്പെടുന്നു, എല്ലാം വിധിക്കൊത്തു നടക്കുന്നു എന്ന സിദ്ധാന്തത്തെ തകര്‍ക്കാന്‍ പോന്നതാണ് മേല്‍ച്ചൊന്ന നിയമം. മനുഷ്യനും ഈശ്വരനും തമ്മില്‍ അനുരഞ്ജനം ശക്യമാക്കുന്ന ഒറ്റ ഉപായവുമാണ് പ്രസ്തുതനിയമം. നമ്മുടെ അനുഭവങ്ങള്‍ക്കുള്ള ഉത്തരവാദിത്വം നമുക്ക്, നമുക്കുമാത്രം, ഉള്ളതത്രേ. നാമാണ് കാര്യം, നാമാണ് കാരണം. അതുകൊണ്ട് നാം സ്വതന്ത്രരാണ്. ഞാന്‍ ദുഃഖിയാണെങ്കില്‍ ആ നില ഞാന്‍ വരുത്തിവെച്ചതാണ്. ഇതുകൊണ്ടുതന്നെ വ്യക്തമാണ്, വേണമെന്നുവെച്ചാല്‍ എനിക്കുതന്നെ സുഖിയുമാകാമെന്ന്. എനിക്കു ശുദ്ധിയില്ലെങ്കില്‍ അതും എന്റെ ചെയ്തി. ഇതുകൊണ്ടുതന്നെ വ്യക്തമാണ്, വേണമെന്നുവെച്ചാല്‍ എനിക്കു ശുദ്ധി കൈവരുത്താമെന്ന്. മനുഷ്യന്റെ ഇച്ഛാശക്തി എല്ലാ പരിതഃസ്ഥിതികള്‍ക്കുമതീതമായി നിലകൊള്ളുന്നു. മനുഷ്യന്റെ സുശക്തവും ബൃഹത്തും അപരിമിതവുമായ ഇച്ഛയുടെയും സ്വാതന്ത്ര്യത്തിന്റെയും മുമ്പില്‍ ഏതു ശക്തിയും, പ്രകൃതിയുടേതായാല്‍പ്പോലും, വഴങ്ങണം, കീഴടങ്ങണം, ചൊല്പടിക്കു നില്ക്കണം. ഇതാണ് കര്‍മ്മ നിയമത്തിന്റെ ഫലം. സ്വാഭാവികമായി അടുത്ത ചോദ്യം ആത്മാവെന്ത് എന്നാണ്. ആത്മാവിനെയറിയാതെ നമ്മുടെ ശാസ്ര്തങ്ങളില്‍നിന്ന് ഈശ്വരനെ അറിയാന്‍ തരമില്ല. ഭാരതത്തിലും ഭാരതത്തിനു വെളിയിലും ബാഹ്യ പ്രകൃതിപഠനത്തിലൂടെ അതിനപ്പുറത്തുള്ളതിനെ ഒരു നോക്കുകാണാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. അവയുടെ ഫലം എത്ര കടുത്ത പരാജയമായിരുന്നു എന്ന കഥ നമുക്കൊക്കെ അറിയാം. അപ്പുറത്തുള്ളതു കാണുന്നതിനുപകരം, ജഡലോകപഠനം ഏറുംതോറും നാം കൂടുതല്‍ ജഡരാകയാണ്. ജഡലോകത്തെ കൂടുതല്‍ കൈകാര്യം ചെയ്യുമ്പോള്‍, നേരത്തെ നമുക്കുണ്ടായിരുന്ന സ്വല്പം ആദ്ധ്യാത്മികതപോലും പോയ്മറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇതല്ല ആദ്ധ്യാത്മികതയിലേക്ക്, അനുത്തമജ്ഞാനത്തിലേക്ക്, വഴി. ഹൃദയത്തിലൂടെ, മനുഷ്യന്റെ ആത്മാവിലൂടെ, വേണം അതു വരിക. അപ്പുറത്തുള്ളതിനെ, അപരിമിതത്തെ, കുറിച്ചുള്ള അറിവ് (പ്രകൃതിയുടെ) ബാഹ്യവ്യാപാരങ്ങള്‍ നല്കയില്ല: ആന്തരികസത്തയ്‌ക്കേ അതു കഴിയൂ. ആത്മാവിലൂടെ, മനുഷ്യാത്മാവിന്റെ അപഗ്രഥനത്തിലൂടെ, മാത്രമേ ഈശ്വരനെ അറിയാന്‍ കഴിയൂ. ഭാരതത്തിലെ മതവിഭാഗക്കാരുടെ ഇടയില്‍ ആത്മസ്വരൂപത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. ചില അംശങ്ങളില്‍ ഐകരൂപ്യവുമുണ്ട്. ആത്മാക്കള്‍ക്ക് ആദിയും അന്തവുമില്ലെന്ന കാര്യത്തില്‍ നാം യോജിക്കുന്നു. അതുപോലെ, സ്വാഭാവികമായി, അവയ്ക്കു മരണമില്ലെന്ന കാര്യത്തിലും. കൂടാതെ, ഓരോ ആത്മാവിലും സമസ്ത ശക്തികളും ഐശ്വര്യവും പരിശുദ്ധിയും സര്‍വവ്യാപകത്വവും സര്‍വജ്ഞതയും നിലീനമാണെന്നും നാമെല്ലാം ഒരുപോലെ കരുതുന്നു. നാം അവശ്യം ഓര്‍ക്കേണ്ട മഹത്തായ ഒരാശയമാണിത്. ഓരോ മനുഷ്യനിലും ഓരോ ജന്തുവിലും – അതെത്ര ദുര്‍ബ്ബലമോ നീചമോ വലുതോ ചെറുതോ ആയാലും – സര്‍വവ്യാപിയും സര്‍വജ്ഞവുമായ ഒരേ ഒരാത്മാവു കുടികൊള്ളുന്നു. വ്യത്യാസം ആത്മാവിലല്ല, അതിന്റെ പ്രകാശനത്തിലാണ്. ഞാനും ഏറ്റവും ക്ഷുദ്രമായ ഒരു ജന്തുവും തമ്മിലുള്ള വ്യത്യാസം പ്രകാശനത്തില്‍ മാത്രം. ഒരു തത്ത്വമെന്ന നിലയില്‍ അതു ഞാന്‍തന്നെ, എന്റെ സഹോദരന്‍: എന്റെ ആത്മാവാണ് അതിനുമുള്ളത്. ഇതത്രേ ഭാരതം ഉപദേശിച്ചിട്ടുള്ള തത്ത്വങ്ങളില്‍വെച്ച് എത്രയും മികച്ചത്. മനുഷ്യസൗഭ്രാത്രത്തെക്കുറിച്ചുള്ള പറച്ചില്‍, പ്രപഞ്ചവ്യാപകമായ ജീവിതത്തിന്റെ, ജന്തുക്കളുടെ, എറുമ്പുവരെയുള്ള ജീവിതരൂപങ്ങളുടെയെല്ലാം, സൗഭ്രാത്രത്തിന്‍േറതായി ച്ചമഞ്ഞു ഭാരതത്തില്‍. ഇവയെല്ലാം നമ്മുടെ ശരീരങ്ങള്‍. നമ്മുടെ ശാസ്ര്തങ്ങള്‍ പറയുംപോലെ, ”ഒരേ ഈശ്വരന്‍ എല്ലാ ശരീരങ്ങളിലും നിവസിക്കുന്നു എന്നറിയുന്ന ജ്ഞാനി അമ്മട്ടില്‍ എല്ലാവരെയും ആരാധിക്കുന്നു.” അതുകൊണ്ടാണ് ദരിദ്രരെയും ജന്തുക്കളെയും, എല്ലാവരെയും എല്ലാറ്റിനെയുംപറ്റി കൃപാര്‍ദ്രമായ ആശയങ്ങള്‍ ഭാരതത്തില്‍ ഉടലെടുത്തത് ആത്മാവിനെക്കുറിച്ചുണ്ടായ ആശയങ്ങള്‍ക്ക് പൊതുവിലുള്ള ഒരടിസ്ഥാനമാണിത്.
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകളിൽ ഉള്ള സംശയമാണ്. അതായത് ഈ കൊളസ്ട്രോൾ ആണോ പ്രശ്നങ്ങളുണ്ടാക്കുന്നത്? കൊളസ്ട്രോൾ കൂടി ഇരിക്കുന്നതാണ് എന്ന് കുറേപേർ പറയാറുണ്ട്. കൊളസ്ട്രോൾ നല്ല കൂടുതലാണ്, കൊളസ്ട്രോൾ മരുന്ന് എടുക്കുന്നുണ്ട്, അപ്പോൾ കുറേപേർ പറയുന്നുണ്ട് കൊളസ്ട്രോൾ നല്ല കൂടുതലാണ് അല്ലെങ്കിൽ കുറവാണ്. പക്ഷേ എനിക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട് തുടങ്ങിയ സംശയങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ കൊളസ്ട്രോളും ആയി ബന്ധപ്പെട്ട് ചോദിക്കാവുന്ന ഒരുപാട് സംശയങ്ങൾക്ക് ഉത്തരം ആയിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് ചോദിക്കുകയാണ് എങ്കിൽ, എല്ലാ ആളുകളും ഇതിനെ പറ്റി ചോദിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഇത് ഒരു പൊതു സംശയം ആയതുകൊണ്ട് നമ്മൾ ഏതൊക്കെ സന്ദർഭങ്ങളിലാണ് കൊളസ്ട്രോൾ ശ്രദ്ധിക്കേണ്ടത്, ആരൊക്കെയാണ് ക്കൊളെസ്ട്രോളിനെ കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടത്? കാരണം ചില ആളുകൾക്ക് പാരമ്പര്യമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വരുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം വന്ന ഒരു മെഡിക്കൽ റിപ്പോർട്ട് കണ്ടതുകൊണ്ടാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്. ആ റിപ്പോർട്ടിൽ മെയിൻ ആയിട്ട് പറഞ്ഞിരിക്കുന്നത് ഡോക്ടർ ഞാൻ ഫുൾ ആയിട്ടും ഹെൽത്തി ആണ്. 170 സെൻറീമീറ്റർ ഹൈറ്റ് ഉണ്ട്. അതുപോലെതന്നെ 72 കിലോ വെയിറ്റ് ഉണ്ട്. അത്യാവശ്യം ജിമ്മിന് പോകുന്നുണ്ട്. നല്ല വർക്കൗട്ട് ചെയ്യുന്നുണ്ട്. പക്ഷേ എനിക്ക് കുറച്ച് നാളുകളായി ക്ഷീണം, ഉന്മേഷക്കുറവ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
പ്രായഭേദമെന്യേ ഇന്ന് എല്ലാവരെയും അലട്ടുന്ന ചില കാര്യങ്ങൾ ആണ് ഇന്ന് പറയാൻ പോകുന്നത്. നിരവധി ആളുകളാണ് നമ്മളോട് ചോദിക്കുന്നത് കഴുത്തുവേദന അതുപോലെ നടുവേദനയും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ജോയിനറുകൾ ഉണ്ടാകുന്ന വേദന, ഉപ്പൂറ്റിവേദന ഇതിനൊക്കെ നമ്മുടെ ചെറുപ്പക്കാർ ഒരുപാട് സംശയങ്ങൾ ചോദിക്കാറുണ്ട്. പണ്ടുകാലങ്ങളിൽ നമുക്കറിയാം പ്രായമുള്ള ആളുകളിലാണ് അവർ പറയും നമ്മുടെ കൈയും കാലും ഒക്കെ വേദനിക്കുന്നു. അതുപോലെ തന്നെയാണ് ഇപ്പോൾ ചെറുപ്പക്കാരൻ പറയാൻ തുടങ്ങിയിരിക്കുന്നു. കൈമുട്ട്, കാൽമുട്ട്, നടുവിന് വേദനയാണ്. അപ്പോൾ ഇതുപോലെ ഉള്ള വേദനകൾ വരുന്ന സമയത്ത് നമ്മൾ ചില ഓയിൻമെൻറ്കൾ അപ്ലൈ ചെയ്യും. അപ്ലൈ ചെയ്യുന്ന സമയത്ത് നമുക്ക് താത്കാലികമായ ശമനം ലഭിക്കും. അതു കഴിഞ്ഞ് ഓയിൻമെൻറ് പുരട്ടി ശമനം കിട്ടി കഴിഞ്ഞാൽ വീണ്ടും അത് പൂർവാധികം ശക്തിയോടെ വരും. നമുക്ക് ഒരു അസുഖം വന്നുകഴിഞ്ഞാൽ അതിന് നമ്മൾ ആശ്രയിക്കുന്നത് അത് പൂർണമായി എങ്ങനെയാണ് മാറ്റാൻ സാധിക്കുക എന്നതാണ്ചിന്തിക്കേണ്ടത്. അപ്പോൾ ഇന്ന് നമുക്ക് ഇതുപോലെയുള്ള വേദനകൾ കൈമുട്ട്, കാൽമുട്ട് ജോയിൻറ് ഉള്ള വേദനകൾ ഒക്കെ വരുന്ന സമയത്ത് എങ്ങനെയാണ് മാറ്റുക എന്നുള്ളതാണ് ചെയ്യാൻ പോകുന്നത്. അതുപോലെതന്നെ കാൽമുട്ടുകളും നമുക്ക് വരുന്ന വേദന സമയത്ത് നമ്മൾ യൂറിക്കാസിഡ് അതുപോലെതന്നെ ഈ ടെസ്റ്റ് ചെയ്തു നോക്കണം. ചിലപ്പോൾ ഇതിൻറെ പ്രശ്നങ്ങൾ കൊണ്ടായിരിക്കും. നമ്മുടെ ജോയിന്റ്സിൽ വേദന വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം, അഞ്ചാം ഭാഗം, ആറാം ഭാഗം, ഏഴാം ഭാഗം, എട്ടാം ഭാഗം, ഒൻപതാം ഭാഗം കൊളംബോയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ശ്രീലങ്കയുടെ തെക്കൻ തീരദേശപട്ടണമായ ഗോളിലേക്ക് (Galle) ഞങ്ങൾ സഞ്ചരിച്ചത് സതേണ്‍ എക്സ്പ്രസ് വേ എന്നറിയപ്പെടുന്ന പുതിയ നാലുവരി പാതയിലൂടെയാണ്. പഴയ റോഡിലൂടെ സഞ്ചരിച്ചാൽ എടുക്കാവുന്ന മൂന്നര-നാല് മണിക്കൂർ യാത്രാസമയം ഈ പാത വന്നതോടെ ഒന്നര മണിക്കൂറായി കുറഞ്ഞു. ഏതു ലോകോത്തര ഹൈവേകളോടും കിടപിടിക്കത്തക്ക രീതിയിൽ വളരെ ശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന ഒന്നാന്തരം റോഡ് . സതേണ്‍ എക്സ്പ്രസ് വേ വർഷങ്ങൾക്ക് മുൻപ് എം. കെ. മുനീർ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ കേരളത്തിൽ ഒരു എക്സ്പ്രസ് വേ നിർമ്മിക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും നമുക്കറിയാം. അന്ന് അദ്ദേഹം നിരാശനായി പറഞ്ഞത് ഓർക്കുന്നു. നമ്മുടെ പൊട്ടിപൊളിഞ്ഞ നിരത്തുകൾ കണ്ടും എക്സ്പ്രസ് വേയ്ക്ക് തടസ്സവാദമായി ഉയർത്തിയ കാരണങ്ങൾ കേട്ടും ചിരിക്കുക വിദേശികളല്ല മറിച്ച് ലോകത്തിന്റെ മുക്കിലും മൂലയിലും പോയി ജീവിക്കുന്ന മലയാളികൾ തന്നെയായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്ക് പുറത്ത് ഏതാനും ചില രാജ്യങ്ങളിലെ വിവിധതരം റോഡുകളിലൂടെ സഞ്ചരിക്കാൻ സാധിച്ചിട്ടുള്ള ആളെന്ന നിലയ്ക്ക് കേരളത്തിലെ റോഡുകൾ കാണുമ്പോൾ ചിരിയല്ല വരുക, സങ്കടമാണ്. മറ്റെല്ലാ മേഖലകളിലും മലയാളികളെക്കാൾ പത്തുനാല്പത് കൊല്ലം പിറകിൽ ജീവിക്കുന്ന ശ്രീലങ്കയിൽ പോലും ഇത്തരത്തിലൊരു നിരത്ത് കണ്ടപ്പോൾ ശരിക്കും സങ്കടവും അമർഷവുമൊക്കെ തോന്നി. ഗോൾകോട്ടയിലൂടെ കൊളോണിയൽ ഭാഗത്തേയ്ക്കുള്ള പ്രവേശനഭാഗം അതുപോട്ടെ, ഗോളിലേയ്ക്ക് വരാം. ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമായ ഒരു സ്ഥലമാണ് ഗോൾ. ഇപ്പോൾ ശ്രീലങ്കയിൽ ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ നടത്തപ്പെടുന്ന ഒരു പ്രധാന സ്ഥലമാണ് ഗോൾ ഇന്റർനാഷണൽ സ്റ്റേഡിയം. 1984 - ൽ ആണ് ഇവിടെ ആദ്യമായി ഒരു ഫസ്റ്റ്ക്ലാസ് മത്സരം സംഘടിപ്പിക്കപ്പെട്ടത് - ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിൽ. പിന്നീട് എല്ലാക്കാലത്തും ഇവിടെ മത്സരങ്ങൾ നടന്നുകൊണ്ടിരുന്നു, 2004 - ൽ സുനാമി സ്റ്റേഡിയത്തെ തൂത്തുവാരിക്കൊണ്ട് പോകുന്നതുവരെ. 2007-ൽ പുനർനിർമ്മാണം കഴിഞ്ഞ് പുതിയ മുഖഭാവത്തോടെ കളിക്കളം വീണ്ടും മത്സരങ്ങൾക്കായി തുറന്നുകൊടുത്തു. ഞങ്ങൾ എത്തുന്നതിന് രണ്ടു ദിവസം മുൻപ് ഇന്ത്യൻ ടീം ഇവിടെ കളിച്ചു പോയതേ ഉണ്ടായിരുന്നുള്ളൂ. ഗോൾ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം - ഗോൾ കോട്ടയ്ക്ക് മുകളിൽ നിന്ന് കാണുമ്പോൾ പുതുച്ചേരിയോ ഫോർട്ട്‌ കൊച്ചിയോ ഒക്കെ പോലെ, ഒരുപക്ഷെ അതിനെക്കാളേറെ, കൊളോണിയൽ പരിസരങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു പ്രദേശമാണ് ഗോൾ. ഭൂമിശാസ്ത്രപരമായി ഇന്ത്യൻ ഉപഭൂകണ്‍ഡത്തിലെ ഏറ്റവും തെക്കുള്ള, തുറമുഖ ലഭ്യമായ സ്ഥലം എന്ന നിലയ്ക്ക് വിദൂരചരിത്രകാലം മുതൽ സഞ്ചാരികൾ വന്നുപോയികൊണ്ടിരുന്ന ഒരു സ്ഥലമാണ് ഗോൾ. ഇബിൻബത്തൂത്തയുടെ കുറിപ്പുകളിൽ ക്വാളെ എന്ന പേരിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത് ഈ പ്രദേശമാണെന്ന് അനുമാനിക്കുന്നു. അതിനും മുൻപ് സോളമന്റെ കാലം മുതൽ തന്നെ അറേബ്യയിലേക്കും പേർഷ്യയിലേക്കും അവിടുത്തെ കൊട്ടാരങ്ങളും പ്രഭുഗൃഹങ്ങളും അലങ്കരിക്കാനുള്ള ആനക്കൊമ്പുകളും മയിലുകളും പത്തേമാരി കയറിപോയത് ഈ തുറമുഖത്ത് നിന്നുകൂടിയാണെന്ന് കരുതപ്പെടുന്നു. ഗോൾ തുറമുഖത്തു നിന്നും എതോ വിദൂരദേശങ്ങൾ തേടിപോകുന്ന പുതിയകാലത്തെ കടൽനൗക ഗോളിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് എ. ഡി. 1505-ൽ ഒരു പറങ്കി കപ്പൽ കടൽക്ഷോഭത്തിൽ പെട്ട് ഇവിടെ നങ്കൂരമിടുന്നതോടെയാണ്. പിന്നീട് ലന്തക്കാരിലൂടെയും ബ്രിട്ടീഷുകാരിലൂടെയും ഈ കൊളോണിയൽ അധിനിവേശം തുടർന്നു. 1640-ൽ ഈ പ്രദേശം പറങ്കികളിൽ നിന്ന് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തു. 1796-ൽ അവരിൽ നിന്നും ബ്രിട്ടീഷുകാരും. ഗോൾകോട്ട കടലിലേക്ക് തള്ളിനിൽക്കുന്ന ഗോൾമുനമ്പിനെ മുഴുവനായി ഉൾക്കൊള്ളുന്ന ഗോൾകോട്ടയുടെ നിർമ്മാണമാണ് ഈ പ്രദേശത്തിന്റെ സമഗ്രമായ വ്യത്യാസത്തിന് കാരണമായി തീർന്നത്. പറങ്കികൾ അവരുടെ അധിനിവേശകാലത്ത് വളരെ ചെറിയ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും ഇന്ന് കാണുന്ന നിലയ്ക്ക്, അക്കാലത്തെ ഗോൾ പ്രദേശത്തെ മുഴുവൻ ഉൾക്കൊള്ളും വിധം അതിവ്യാപ്തിയിൽ കോട്ടയുടെ നിർമ്മാണം ആരംഭിക്കുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഡച്ചുകാരുടെ സമയത്താണ്. ഗോൾകോട്ട - മറ്റൊരു കാഴ്ച പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രിട്ടീഷുകാർ ഗോൾകോട്ട പിടിച്ചടക്കി. ബ്രിട്ടീഷുകാർ അവരുടെ ഇഷ്ടതുറമുഖമായി കൊളംബോയെ മാറ്റിയെടുത്തപ്പോൾ ഗോളിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെയാവും ഇന്നും ഡച്ച് മുദ്രകൾ പതിഞ്ഞ ഒരു സ്ഥലമായി ഈ പ്രദേശം അവശേഷിക്കുന്നത്. ഗോൾകോട്ടയുടെ ഭാഗമായുള്ള ക്ലോക്ക്ടവർ ചരിത്രപിൻബലമുള്ള കേരളത്തിലെ വലിയ കടൽത്തീര കോട്ടകളായ ബേക്കൽ കോട്ടയും കണ്ണൂർ കോട്ടയും ഒന്നും ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ജനിച്ചുവളർന്ന സ്ഥലത്തുനിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് കോട്ടയ്ക്ക് അകത്തേയ്ക്കും ഇതുവരെ കയറിയിട്ടില്ല. ഒരു കൂട്ടുകാരന്റെ വീട് ഈ കോട്ടയോട് ചേർന്നായിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും ഈ കോട്ടമതിലിൽ ചാരിനില്ക്കുകവരെ ചെയ്തിട്ടുണ്ട്. വലിയ താഴിട്ടുപൂട്ടിയ കോട്ടവാതിൽ തുറന്ന് അകത്തേയ്ക്ക് കടക്കാൻ വഴിവല്ലതുമുണ്ടോ എന്ന് പക്ഷെ ഒരിക്കലും അന്വേഷിച്ചിട്ടില്ല. എന്നാലിപ്പോഴിതാ മറ്റേതോ ദേശത്ത് ഒരു കോട്ടമതിലിന് മുകളിൽ നിന്ന് ആഴിയുടെ നീലിമയിലേക്ക് നോക്കി ചരിത്രത്തിന്റെ വിചിത്രപാതകൾ നിനയ്ക്കുന്നു, ജീവിതവഴിയുടെ നിയോഗാവിചാരിതങ്ങൾ പോലെ തന്നെ... ഗോളിലെ കടൽ കോട്ടവാതിൽ കടന്ന് അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ പ്രകടമായ വ്യത്യാസങ്ങൾ അറിയാൻ സാധിക്കും. ഓടുപാകിയ ചെറിയ റോഡുകൾ. ചിത്രങ്ങളിലും മറ്റും കണ്ടു പരിചയമുള്ള ചില യൂറോപ്യൻ നിരത്തുകളെ ഓർമ്മിപ്പിക്കുന്നതാണ് പരിസരം. ഇരുഭാഗത്തും കൊളോണിയലും തദ്ദേശിയവുമായ വാസ്തുസമ്മിശ്രതയോടെ ചരിത്രത്തെ നിലനിർത്തുന്ന കെട്ടിടങ്ങൾ. ഗോളിലെ ഒരു തെരുവ് വിദേശികളായ വിനോദസഞ്ചാരികളും അത്രയും തന്നെ തദ്ദേശീയരായ സന്ദർശകരും സായാഹ്നം ആസ്വദിച്ച് കോട്ടയ്ക്ക് മുകളിലൂടെ അലസം നടക്കുന്നുണ്ടായിരുന്നു. ഇരുണ്ട നിറത്തിലുള്ള ശ്രീലങ്കക്കാരായ പുരുഷന്മാരും സ്ത്രീകളും പൊതുവെ കാണാൻ ഭംഗിയുള്ളവരല്ല. സ്ത്രീകൾ കൂടുതലായി ധരിച്ചുകണ്ട അരപ്പാവാടയും ബ്ലൌസും അത്ര ആകർഷകമായി അനുഭവപ്പെട്ടതുമില്ല. അവരുടെ സാരിധാരണം ശരീരം മറയ്ക്കാൻ എന്നതിനേക്കാൾ അനാവൃതമായിരിക്കാനാണ് ഉപയുക്തമാകുന്നത് എന്നുമാത്രമല്ല അത് ചലനസ്വാതന്ത്ര്യത്തെ വല്ലാതെ തടസ്സപെടുത്തുന്നു എന്നും കാണാം. ശ്രീലങ്കയിലൂടെ തെക്ക് വടക്ക് ഒരുപാട് ദൂരം ഒരാഴ്ചകൊണ്ട് യാത്രചെയ്തുവെങ്കിലും ജനങ്ങളുടെ രൂപഭാവങ്ങളിലുള്ള വൈവിധ്യരാഹിത്യം കൂടുതൽ അനുഭവപ്പെട്ടത്‌ ഒരുപക്ഷെ സാധാരണക്കാരായ ആൾക്കാരുമായി ഇടപഴകാനുള്ള അവസരം അധികം ലഭിക്കാത്തതിനാൽ കൂടിയാവും. ഗോൾകോട്ട-മറ്റൊരു ഭാഗത്ത് നിന്നുള്ള കാഴ്ച ദേശങ്ങളുടെ സാംസ്കാരികവും രാഷ്ട്രീയവും ആയ ഉൾവഴികളിലൂടെ, അവിടങ്ങളിലെ സാധാരണജീവിതങ്ങളുടെയും പ്രകൃതിയുടെയും ആഴപ്രവാഹങ്ങളിലൂടെ ചിന്ത രവിയേയോ രാജൻ കാക്കനാടനേയോ ഒക്കെപോലെ ഭിക്ഷുരൂപനായി അലഞ്ഞുനടക്കുന്ന യാത്രയുടെ മറ്റൊരു വഴിയുണ്ട്. എസ്. കെ. പൊറ്റകാടിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ആഷാമേനോൻ ഇങ്ങിനെ എഴുതുന്നു: "യാദൃശ്ചികതയുടെ മൂലകമില്ലെങ്കിൽ, ഒരു സഞ്ചാരവും ഈടുറ്റതാവുന്നില്ല. അപ്രതിക്ഷിതമായ പരിതോവസ്ഥകൾ-അപ്രതീക്ഷിതമായ അരക്ഷിതത്വങ്ങൾ, ചിലപ്പോഴൊക്കെ തിരിച്ചടികളും-അവയാണ് സഞ്ചാരത്തെ നിശ്ചിതമായ കാലത്തിനും ദേശത്തിനും അപ്പുറം കൊണ്ടുപോവുക" ('സരിംഗറ്റിയിലെ സിംഹങ്ങൾ', മാതൃഭൂമി ആഴ്ചപ്പതിപ്പ്, മേയ് 26, 2013). കാല്പനികമായ അതിന്റെ സർഗാത്മകത ഉൾക്കൊള്ളുമ്പോൾ തന്നെ അതൊരിക്കലും എന്റെ വഴിയല്ലെന്നും അറിയുന്നുണ്ട്. അത്തരം അവധൂതഭാവങ്ങളൊന്നും സ്വഭാവത്തിലില്ല. കുടുംബത്തോടെയല്ലാതെ ഒറ്റയ്ക്കുള്ള യാത്രകൾ തീരെയില്ല എന്നുതന്നെ പറയാം. വളരെനാളുകൾക്ക് മുൻപേ യാത്രാപഥം ആസൂത്രണംചെയ്ത്, തരക്കേടില്ലാത്ത സുരക്ഷിതമായ താമസസ്ഥലങ്ങൾ മുൻകൂട്ടി ബുക്ക്ചെയ്ത് നടത്തുന്ന യാത്രകളിൽ അവിചാരിതാത്ഭുതങ്ങളൊന്നും അധികം സംഭവിക്കാറില്ല. ഉറങ്ങിയെണീക്കുമ്പോൾ തോന്നുന്ന ഉൾവിളിയിൽ ഭാണ്ഡവും പാഥേയവുമെടുത്ത് അജ്ഞാതമായ ഏതോ ഭൂമിയിലേക്ക്‌ യാത്ര തുടങ്ങുന്ന ഒരു ദിവസം വിദൂരമായ ഏതെങ്കിലും സ്വപ്നത്തിൽ ബാക്കിയുണ്ടോ ആവോ...! ഗോൾകോട്ടയുടെ മറ്റൊരു ഭാഗത്തുള്ള വിളക്കുമാടം ഗോൾകോട്ടയോട് ചേർന്നും അതിന്റെ പരിസരങ്ങളിലുമായി ചരിത്രപ്രാധാന്യമുള്ളതും വ്യതിരക്തവുമായ ഒരുപാട് നിർമ്മിതികൾ കാണാം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കോട്ടയുടെ ഒരു ഭാഗത്തായി കാണുന്ന വിളക്കുമരം. ഇപ്പോൾ കാണുന്ന വിളക്കുമരം അത്ര പഴയ ഒരു നിർമ്മിതിയല്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിക്കപ്പെട്ട ശ്രീലങ്കയിലെ ഏറ്റവും പഴയ വിളക്കുമരം ഇതേ സ്ഥാനത്ത് തന്നെയാണ് നിന്നിരുന്നത്. എന്നാൽ 1934-ൽ ഉണ്ടായ ഒരു അഗ്നിബാധയിൽ അത് നശിച്ചുപോയി. അതിനുശേഷം നിർമ്മിച്ചതാണ് ഇപ്പോൾ കാണുന്ന വിളക്കുമാടം. ബിരുദപഠനകാലത്തെ പല സായാഹ്നങ്ങളും അപഹരിച്ച തങ്കശേരിയിലെ വിളക്കുമാടത്തേയും, അതിനുതാഴെ കടൽത്തീരത്തെ പാറയിൽ ഒപ്പമിരുന്ന കൂട്ടുകാരെയും, തിരമാലകളിൽ ചിതറിയ യൗവ്വനസ്വപ്നങ്ങളുടെ വളപ്പൊട്ടുകളെയും ഇവിടെ നിൽക്കുമ്പോൾ ഓർക്കാതിരിക്കുന്നതെങ്ങനെ... വിളക്കുമാടത്തിന് താഴെയായുള്ള ബീച്ച് എനിക്ക് അതിതാല്പര്യം തോന്നാറില്ലെങ്കിലും, ശ്രീലങ്കയിലേക്ക് ഒരുപാട് വിദേശസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം കടൽത്തീരങ്ങളാണ്. ശ്രീലങ്കയിൽ മനോഹരമായ കടൽത്തീരങ്ങൾ ലഭ്യമാണെന്നതിന് തർമുണ്ടാവും എന്ന് തോന്നുന്നില്ല. ഗോളിലും അത്തരം ബീച്ചുകൾക്ക് കുറവൊന്നുമില്ല. ഇവയെ വ്യത്യസ്തമാക്കുന്നത് കടലിലേക്ക് ഇറങ്ങിനിൽക്കുന്ന പാറകൂട്ടങ്ങളും, എന്നാൽ തീരത്തായുള്ള ശുദ്ധമായ മണൽപരപ്പുമാണ്. പാറകൂട്ടങ്ങൾ വൻതിരകളെ തടുത്തുനിർത്തി തീരത്തെ തടാക സമാനമാക്കുന്നു. ഗോൾകോട്ടയുടെ പരിസരത്തുള്ളതും ഞങ്ങൾ താമസിച്ച ഹോട്ടലിനോട് ചേർള്ള സ്വകാര്യ കടൽത്തീരവും ഒക്കെ വൃത്തിയുള്ള, ജനസാന്ദ്രത കുറഞ്ഞ കന്യാതീരങ്ങളായിരുന്നു. ഗോളിലെ മറ്റൊരു കടൽത്തീരം കോട്ടയ്ക്കുള്ളിലെ കൊളോണിയൽ സ്പർശമുള്ള പരിസരത്ത് കാലം ഘനീഭവിച്ച ഒരുപാട് വാസ്തുമുദ്രകൾ കാണാം. ഡച്ച് പള്ളി (Dutch Reformed Church) ഇതിലൊന്നാണ്. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പറങ്കികളായ ഈശോസഭക്കാരാണ് ആദ്യമായി ഈ ഭാഗത്ത് ഒരു ആശ്രമം സ്ഥാപിക്കുന്നത്. ഇപ്പോൾ കാണുന്ന പള്ളിക്കെട്ടിടം, അതേ സ്ഥാനത്ത് ഒരു ശതകം കൂടി കഴിഞ്ഞ് 1755-ൽ ലന്തക്കാരാൽ നിർമ്മാണം പൂർത്തിയാക്കിയതാണ്. ഡച്ച് പള്ളി ചരിത്രഗന്ധിയായ മറ്റൊരു ക്രിസ്ത്യൻ പള്ളികൂടി കോട്ടയ്ക്കകത്തുണ്ട്. നിയോ-ഗോതിക് വാസ്തുരീതിയിൽ നിർമ്മിച്ച ആംഗ്ലിക്കൻ പള്ളിയാണത്. അധിനിവേശത്തിന്റെ ആ നിലയ്ക്കുള്ള വിമാനുഷികത മാറ്റിനിർത്തിയാൽ അവർ ചെന്നെത്തിയ ഇടങ്ങളിൽ അനുവർത്തിച്ച സാംസ്കാരിക വ്യവഹാരങ്ങൾ തള്ളികളയാവുന്നതല്ല. ഓൾസെയിന്റ്സ് പള്ളിയുടെ വാസ്തുനിർമ്മാണരീതിയുടെ പ്രത്യേകത നോക്കിനിൽക്കുമ്പോൾ അത് ഓർമ്മവരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നിർമ്മിക്കപ്പെട്ട ഈ പള്ളി അക്കാലത്ത് ഇംഗ്ലണ്ടിലും തുടർന്ന് യൂറോപ്പിലും പ്രചരിച്ചിരുന്ന നിയോ-ഗോതിക് വാസ്തുകല കടൽകടത്തി കൊണ്ടുവന്നാണ് സക്ഷാത്കരിച്ചിരിക്കുന്നത് എന്നത് അവർ കോളനികളിലും സമകാലികതയെ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു എന്ന് തെളിവുതരും. ഇംഗ്ലണ്ടിലെ നാട്ടിൻപുറങ്ങളിൽ ഇന്നും കാണപ്പെടുന്ന പള്ളികളും ഇതുമായി യാതൊരു വ്യത്യാസവും തോന്നില്ല. ഓൾസെയിന്റ്സ് ആംഗ്ലിക്കൻ പള്ളി കിഴക്കൻദേശങ്ങളിലേയ്ക്ക് ആദ്യമായി കച്ചവടത്തിനെത്തിയത് അറബികളായ വണിക്കുകളായിരുന്നുവല്ലോ. ഗോളും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. കൊളോണിയൽ കാലഘട്ടത്തിന് മുൻപും, അധിനിവേശ കാലത്തും ഗോളിൽ അറബികൾ താമസമാക്കിയിരുന്നു. അറബ് സെക്ടർ എന്നൊരു ഭാഗം തന്നെ ഇവിടെയുണ്ട്. ഗോൾകോട്ടയുടെ നിർമ്മാണത്തിനായി ഇന്തോനേഷ്യയിൽ നിന്നും പണിക്കാരുടെ വലിയ കൂട്ടങ്ങളെ കൊണ്ടുവന്നിരുന്നതായി അനുമാനിക്കുന്നു. ഇത്തരത്തിൽ സമ്മിശ്ര പൂർവ്വികത്വമുള്ള ചെറുതല്ലാത്ത സമൂഹം ഇസ്ലാംമതവിശ്വാസികൾ ഗോളിൽ താമസിക്കുന്നു. മീരാൻ ജുമാമസ്ജിദ് മീരാൻ ജുമാമസ്ജിദ് എന്ന് പേരുള്ള ഗോളിലെ പ്രശസ്തമായ മുസ്ലീംപള്ളി പക്ഷെ അതിന്റെ വാസ്തുകലയിൽ അതിശയകരമാംവിധം വ്യത്യസ്ഥത പുലർത്തുന്നു. മീനാരത്തിലെ ചന്ദ്രക്കലാശില്പങ്ങൾ ശ്രദ്ധിക്കാതെ പോയാൽ ഇതൊരു പഴയകാല ക്രിസ്ത്യൻ പള്ളിയായി തെറ്റിദ്ധരിച്ചേക്കും. 1904-ൽ നിർമ്മിക്കപ്പെട്ട ഈ പള്ളി പ്രദേശത്തെ മറ്റ് കെട്ടിടങ്ങളോട് തന്മയഭാവം പുലർത്തുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അത്ഭുതപ്പെടുത്തുക ബ്രിട്ടീഷ് അധിനിവേശകാലത്ത് നിർമ്മിക്കപ്പെട്ട ഈ പള്ളി പക്ഷെ ആംഗ്ലിക്കനായ അഭിരുചികളൊന്നും അതിന്റെ വാസ്‌തുരീതിയിൽ പ്രകടിപ്പിക്കുന്നില്ല എന്നതാണ്. എന്നാലോ അതിന് മുൻപുള്ള ഡച്ച്, പോർച്ചുഗീസ് രീതിയുടെ പ്രകടമായ പ്രതിഭലനം കാണുകയുംചെയ്യാം. പറങ്കിപാരമ്പര്യം ഉൾപ്പേറുന്നു എന്ന് കരുതപ്പെടുന്ന ജന്മഗ്രാമത്തിലെ, എന്റെ കുട്ടിക്കാലത്ത് പൊളിച്ചുകളഞ്ഞ പഴയപള്ളിയോട് ഈ മസ്ജിദ് പ്രകടിപ്പിക്കുന്ന അസാമാന്യമായ സാമ്യം കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തുക. നാട്ടിലെ പഴയപള്ളിയുടെ രൂപം ബാല്യകാല ഓർമ്മയിൽ നിന്ന് പുനർസൃഷ്ടിച്ചതാണ്. ഇന്ന് നാട്ടിലുള്ള കൂറ്റൻപള്ളി സാംസ്കാരികമായും വാസ്തുരൂപപരമായും അനുഭവപരമായും എന്താണ് പ്രകാശിപ്പിക്കുന്നത് എന്നറിയില്ല. ഗോൾ-മറ്റൊരു ഭാഗം ചരിത്രത്തിന്റെ നീക്കിയിരിപ്പുകൾ നിരക്കുന്ന ഗലികളിലൂടെ കൌതുകോണർച്ചയോടെ നടന്നുതീർക്കാനാവുന്ന പകലും, ഉപ്പുനനവാർന്ന കടൽക്കാറ്റുകൊണ്ട് കോട്ടയ്ക്ക് മുകളിലൂടെ അലസസഞ്ചാരം ചെയ്യാനാവുന്ന സായാഹ്നാവും ചേർന്ന് ഒരു മുഴുദിവസത്തിന്റെ ആകർഷണം ഗോൾ പ്രദാനംചെയ്യും, സമയത്തിന്റെ അത്രയും ആർഭാടം ഞങ്ങൾക്കുണ്ടായിരുന്നില്ലെങ്കിൽ കൂടി.
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... കനത്ത മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. August 30 10:17 2022 Print This Article Share it With Friends by asianmetronews 0 Comments ആലപ്പുഴ ജില്ലയിൽ മഴ തുടരുന്നതിനാൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. സർവകാല ശാല പരീക്ഷകളിൽ മാറ്റം ഇല്ല. കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
Conscious Planet is an effort to raise human consciousness and bring a sense of inclusiveness such that multifarious activities of our societies move into a conscious mode. An effort to align human activity to be supportive of nature and all life on our planet. ധാരാളം മനുഷ്യർ ബോധപൂർവ്വം പ്രവർത്തിക്കുകയും സർക്കാരുകൾ ബോധപൂർവ്വം തിരഞ്ഞെടുക്കപ്പെടുകയും പാരിസ്ഥിതിക പ്രശ്‌നങ്ങൾ ലോകത്തെ തിരഞ്ഞെടുപ്പ് പ്രശ്‌നങ്ങളായി മാറ്റുകയും ചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുമായുള്ള ഒരു ശ്രമമാണ് നമ്മുടെ പ്രവർത്തനം. 'മണ്ണിനെ രക്ഷിക്കൂ' പ്രസ്ഥാനത്തിന്റെ ഈ പ്രവർത്തനത്തിൽ, സർക്കാരുകൾ, യുഎൻ ഏജൻസികൾ, ആഗോള നേതാക്കൾ, സംഘടനകൾ, പാരിസ്ഥിതിക പ്രവർത്തകർ, ശാസ്ത്ര സമൂഹത്തിലെ പ്രമുഖർ, വ്യവസായികൾ, സാധാരണ പൗരന്മാർ എന്നിവരെല്ലാം മണ്ണിന്റെ വംശനാശമെന്ന ഭയാനകമായ പ്രതിസന്ധിയെ അഭിമുഖീകരിക്കാനുള്ള ഒരു പൊതു ലക്ഷ്യത്തിന് പിന്നിൽ ഒന്നിക്കുന്നു. നമ്മുടെ കുട്ടികൾക്കും ഭാവി തലമുറകൾക്കും, പോഷകസമൃദ്ധമായ ഭക്ഷണം ഉൽപ്പാദിപ്പിക്കാനും എല്ലാ ജീവജാലങ്ങളെയും നിലനിർത്താനും കഴിവുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നത് വളരെ പ്രധാനമാണ്. കൂടുതൽ വായിക്കാം "മണ്ണിനെ രക്ഷിക്കൂ" മുന്നേറ്റം ലക്‌ഷ്യം വയ്ക്കുന്നത്: 1 നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മണ്ണിലേക്ക് ലോക ശ്രദ്ധ തിരിക്കുക. 2 Inspiring about 4 billion people (60% of the world’s electorate of 5.26 billion) to support policy redirections to safeguard, nurture and sustain soils. 3 മണ്ണിന്റെ ജൈവ ഉള്ളടക്കം കുറഞ്ഞത് 3-6% ആയി ഉയർത്തുന്നതിനും പരിപാലിക്കുന്നതിനുമായി 193 രാജ്യങ്ങളിലെ ദേശീയ നയങ്ങളെ പുനർനിർണ്ണയിക്കുക. Soil Revitalization - Global Policy Draft & Solutions Handbook Read സദ്ഗുരു ഒരു യോഗിയും മിസ്റ്റികുമായ സദ്ഗുരു നമ്മുടെ കാലത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ്. അസാമാന്യശേഷിയുള്ള ഈ പ്രബുദ്ധനായ മനുഷ്യൻ, ഏറ്റെടുത്തിട്ടുള്ള കാര്യങ്ങൾ വളരെയധികം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതാണ്,ഒപ്പം തന്നെ അതീവ ശ്രദ്ധയർഹിക്കുന്നതുമാണ്. All his efforts, however, have always been towards just one goal: Raising Human Consciousness. Over the past four decades, Sadhguru has offered the technologies of well-being to millions of people across the world through his foundations, which are supported by over 16 million volunteers worldwide. Sadhguru has been conferred with three presidential awards among which are the Padma Vibhushan for distinguished service to the Nation and India’s highest environmental award, the Indira Gandhi Paryavaran Puraskar, in 2010. Over the years, Sadhguru has launched mega ecological initiatives. Project GreenHands, Rally for Rivers and Cauvery Calling address the urgent need to increase green cover, revitalize Indian rivers and restore soil health. ഈ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് തന്നെ സാമ്പത്തിക വികസനത്തിനായി ഒരു ബ്ലൂപ്രിന്റ് സ്ഥാപിക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു. ഈ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കുള്ള ആഗോള തല പരിഹാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ UN, UNE, UNEP, IUCN, UNCCD, WEF എന്നിവയുൾപ്പെടെ വിവിധ യുഎൻ, അന്താരാഷ്ട്ര ഏജൻസികൾ സദ്ഗുരുവിനെ ക്ഷണിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം മണ്ണിനെ രക്ഷിക്കൂ: 24 വർഷം മുമ്പ് ആരംഭിച്ച ഒരു പ്രസ്ഥാനം മൂന്ന് പതിറ്റാണ്ടുകളായി, മണ്ണിന്റെ പ്രാധാന്യവും മണ്ണിന്റെ നാശത്തിന്റെ ഭയാനകമായ ഭീഷണിയും സദ്ഗുരു തുടർച്ചയായി ശ്രദ്ധയിൽപ്പെടുത്തുന്നു. നിരവധി അന്താരാഷ്ട്ര വേദികളിൽ അദ്ദേഹം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: "മണ്ണ് നമ്മുടെ ജീവനാണ്, നമ്മുടെ ശരീരം തന്നെയാണ്. നമ്മൾ മണ്ണിനെ ഉപേക്ഷിക്കുകയാണെങ്കിൽ, പല അർത്ഥത്തിലും, നമ്മൾ ഈ ഭൂമിയെ ഉപേക്ഷിക്കുകയാണ്." ആരാണ് മണ്ണിനെ രക്ഷിക്കുക? 1990-കൾ തമിഴ്നാട്ടിലെ ഗ്രാമീണ മേഖലയിൽ ഇലകൾ നിറഞ്ഞ മരത്തിന്റെ തണലിൽ ആളുകൾ കണ്ണടച്ച് ഇരുന്നു. അതിനു തൊട്ട് മുമ്പ്, അവർ സൂര്യന്റെ എല്ലാ തീക്ഷണതയെയും അനുഭവിച്ച്, വരണ്ടുണങ്ങിയ തുറന്ന സ്ഥലത്ത് അവർ ഇരുന്നു. ഇപ്പോൾ,പച്ചമരത്തണലിൽ, തണുത്ത കാറ്റ് വീശുമ്പോൾ, അവർ മരത്തിന്റെ അനുഭൂതിയും അനുഗ്രഹവും ഐശ്വര്യവും തിരിച്ചറിയുന്നു. സദ്ഗുരു അവരെ ഒരു ആന്തരിക പ്രക്രിയയിലേക്ക് നയിച്ചു,മരവുമായുള്ള ശ്വാസത്തിന്റെ കൈമാറ്റം, മരം പുറന്തള്ളുന്ന ഓക്സിജൻ ശ്വസിക്കുന്നത് അവർ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. അവരുടെ ശ്വസനത്തിൻ്റെ പകുതിയും അവിടെ വൃക്ഷങ്ങളിലൂടെയാണ് എന്ന് ഒരു പ്രക്രിയയിലൂടെ അവർ അനുഭവപരമായി തിരിച്ചറിഞ്ഞു."ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശം" എന്ന് സദ്ഗുരു വിശേഷിപ്പിക്കുന്ന മനുഷ്യന്റെ മനസ്സിൽ അദ്ദേഹം മരങ്ങൾ നടാൻ തുടങ്ങിയ കാലമായിരുന്നു അത്. നമ്മുടെ ഭൂമിയെ പുനഃസ്ഥാപിക്കുന്നതിനായി ആരംഭിച്ച ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത് ഇത്തരത്തിൽ ഹൃദയസ്പർശിയായ, നേരിട്ടുള്ള അനുഭവത്തിലൂടെ ഉണ്ടായി വന്ന സന്നദ്ധപ്രവർത്തകരിലൂടെയാണ്. What began with a few thousand volunteers in the 1990s in the form of Vanashree, an eco-drive aimed at greening the Velliangiri Hills, soon grew into Project GreenHands, a large state-wide campaign with millions of volunteers across Tamil Nadu in the first decade of 2000s. In 2017, when Sadhguru led the incredible Rally for Rivers, it snowballed into the largest environmental movement on the planet supported by 162 million Indians, further leading to intense on-ground activity with the extremely hands-on, proof-of-concept project Cauvery Calling. Now, it will include billions of global citizens in an unprecedented movement to create a Conscious Planet and Save Soil. Sadhguru’s mission to reach 4 billion people on Earth has been the product of three decades of work and evolution. ഈ പ്രസ്ഥാനത്തിന്റെ നിർണായക വശങ്ങളിലൊന്ന് അത് എത്ര എണ്ണം ആളുകളിൽ എത്തിച്ചേർന്നു എന്നതായിരുന്നു. അത് വളരെ നല്ല രീതിയിൽ നടന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, അതിന്റെ എണ്ണത്തിലുള്ള വർദ്ധനവ് മാത്രമല്ല അതിൻ്റെ നിലവാരവും ഒരുപോലെ പ്രധാനമാണ്. പ്രാദേശിക കമ്മ്യൂണിറ്റികൾ, ഓർഗനൈസേഷനുകൾ, കർഷകർ, സ്കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവരുടെയെല്ലാം കൂട്ടായ്മയോടെ, ഇന്ത്യയിലെ ദേശീയ നദീതട നയം രൂപീകരിക്കാൻ സഹായിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില അന്താരാഷ്ട്ര ഏജൻസികൾ, ലോക നേതാക്കൾ, സർക്കാരുകൾ എന്നിവരോടൊപ്പമെല്ലാം ചേർന്ന് ഒരു വലിയ കുതിച്ചുചാട്ടം തന്നെയാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി നടത്തിവരുന്നത്. ഭൂമിയുടെ ആരോഗ്യത്തിനും ഭാവിക്കും വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധത സ്ഥിരീകരിക്കാനും ഒരേ സ്വരത്തിൽ സംസാരിക്കാനും മുഴുവൻ ജനാധിപത്യ ലോകത്തെയും പൗരന്മാരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് മണ്ണിനെ രക്ഷിക്കൂ പ്രസ്ഥാനത്തിന്റെ തീവ്രമായ ശ്രമം. പരിസ്ഥിതി പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് മുൻഗണനാ വിഷയം ആയാൽ, മണ്ണിന്റെ സംരക്ഷണത്തിനായി ദീർഘകാലത്തിലുള്ള നയ മാറ്റങ്ങൾ സ്വീകരിക്കാൻ ജനങ്ങളുടെ പിന്തുണയോടെ ഗവൺമെന്റുകളെ പ്രാപ്‌തമാക്കുന്നു. വ്യവസായങ്ങളും സംഘടനകളും വ്യക്തികളും സർക്കാരുകളും മണ്ണിന്റെ ആരോഗ്യത്തിന് പരിഗണന നൽകുമ്പോഴാണ് ഈ പരിശ്രമം ഫലം കാണുന്നത്. green head ൽ നിന്ന് green hand ലൂടെ green heart ലേക്കുള്ള ഒരു യാത്രയാണിത്. അപ്പോൾ ആരാണ് മണ്ണ് സംരക്ഷിക്കേണ്ടത്? "നമ്മൾ ഓരോരുത്തരും
ഇന്ന് സമൂഹത്തെ ശിര്‍കില്‍ വീഴ്ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് ഖബറുകള്‍. മഹാന്മാരുടെയും സച്ചരിതരുടെയും ഖബറുകള്‍ കെട്ടി പൊക്കിയും ജാറങ്ങളും മഖ്ബറകളുമാക്കി പരിഷ്കരിച്ചും ജനങ്ങളെ ഉറൂസുകളെന്ന പേരിലും നേര്‍ച്ചകളെന്ന വിശേഷണങ്ങള്‍ നല്‍കിയും അങ്ങോട്ടെത്തിക്കുകയും അവിടങ്ങളില്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന ശിര്‍കും ബിദ്അതുകളും ചെയ്യിപ്പിക്കുന്ന വലിയൊരു വിഭാഗം നമ്മുടെ നാട്ടില്‍ നിലകൊള്ളുന്നുണ്ട്. ഖബറുകളില്‍ കിടക്കുന്നവരോടുള്ള ആദരവിന്റെ പേരില്‍ ആരംഭിക്കുന്ന പല ആചാരങ്ങളും പിന്നീട് അതിരു കവിയുകയും തനിച്ച ശിര്‍കിലേക്ക് എത്തിക്കുകയും ചെയ്യുന്ന കാഴ്ച നമ്മുടെ നാടുകളില്‍ സര്‍വ്വ സാധാരണമാണ്. ശിര്‍ക് മനുഷ്യ സമൂഹത്തിലേക്ക് ആദ്യമായി കടന്നു വന്നത് തന്നെ ഖബറുകളുടെ കാര്യത്തില്‍ അതിരു കവിഞ്ഞതിലൂടെ ആയിരുന്നു. ആദം -عَلَيْهِ السَّلَامُ- അദ്ദേഹത്തിന്റെ സന്താനങ്ങളെയും, അവര്‍ അവരുടെ സന്താനങ്ങളെയും പഠിപ്പിച്ചതും പരിശീലിപ്പിച്ചതും ശുദ്ധമായ തൗഹീദ് ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അല്ലാഹുവിനെ ഇബാദത് ചെയ്യുന്ന സച്ചരിതരായ ധാരാളം പേര്‍ ഉണ്ടായിരുന്നു. ഈ ഔലിയാക്കള്‍ മരണപ്പെട്ടപ്പോള്‍ ശ്വൈത്വാന്‍ മനുഷ്യരുടെ അടുക്കല്‍ വരികയും, ഈ മഹാന്മാരെ ആദരിക്കുന്നതിനു വേണ്ടി അവരുടെ ഖബറുകളുടെ സ്ഥാനങ്ങളില്‍ ചില അടയാളങ്ങള്‍ പ്രതിഷ്ടിക്കാനും ബോധനം നല്‍കി. ഇത്തരം ചിഹ്നങ്ങള്‍ കാണുമ്പോള്‍ തങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മഹാന്മാരെ ഓര്‍ക്കാനും, അങ്ങനെ അല്ലാഹുവിന് ഇബാദത് ചെയ്യാനും കഴിയുമല്ലോ എന്ന സദുദ്ധേശത്തിന്റെ മറവില്‍ പിശാച് ഈ പ്രവൃത്തി അവര്‍ക്ക് അലങ്കരിച്ചു കാണിച്ചു. എന്നാല്‍ കാലക്രമേണ എന്തിനു വേണ്ടിയായിരുന്നു ഈ അടയാളങ്ങള്‍ മഹാന്മാരുടെ ഖബറുകള്‍ക്ക് മേല്‍ വെച്ചതെന്ന കാര്യം തന്നെ ജനങ്ങള്‍ മറന്നു പോയി. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍ ഈ പ്രതിഷ്ഠകളുടെ അടുക്കല്‍ വരികയും, അവയെ വിളിച്ച് ആരാധിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ഉടലെടുത്തു. പില്‍ക്കാലത്ത് ആ സമൂഹത്തില്‍ ഒരിക്കലും എതിര്‍ക്കപ്പെടാന്‍ കഴിയാത്ത വിശ്വാസമായി മഹാന്മാരോടുള്ള പ്രാര്‍ത്ഥനയും സഹായതേട്ടവും മാറി. 950 വര്‍ഷം നൂഹ് നബി -عَلَيْهِ السَّلَامُ- അവരുടെ പിതാക്കന്മാര്‍ നിലകൊണ്ട ശരിയായ തൌഹീദിലേക്ക് ആ ജനതയെ ക്ഷണിച്ചിട്ടും വളരെ തുച്ഛം പേര്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രബോധനം സ്വീകരിച്ചത്! നോക്കൂ! മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ശിര്‍ക് വന്ന രൂപമായിരുന്നു ഇത്. മഹാന്മാരുടെ ഖബറുകളുമായി ചേര്‍ത്തു കൊണ്ടാണ് ഇത്തരം ചിന്താഗതികള്‍ എക്കാലഘട്ടത്തിലും ഉടലെടുത്തത്. പിന്നീട് പതിയെ പതിയെ ശിര്‍കിന്റെ ഓരോ വഴികള്‍ അവരിലേക്ക് അരിച്ചു കയറുകയും, അത് ഒരിക്കലും നീക്കം ചെയ്യാന്‍ കഴിയാത്ത വണ്ണം സമൂഹത്തിന്റെ മനസ്സില്‍ വേരുറപ്പിക്കുകയും ചെയ്തു. ഇതു കൊണ്ടൊക്കെ തന്നെ ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങളെ ശക്തമായി ഇസ്‌ലാം എതിര്‍ത്തിട്ടുണ്ട്. ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കുന്നതിനെ പിഴച്ചു പോയ യഹൂദ നസ്വാറാക്കള്‍ ചെയ്തിരുന്ന ശാപാര്‍ഹാമായ പ്രവര്‍ത്തനമായാണ് നബി -ﷺ- വിശേഷിപ്പിച്ചത്. ചരിത്രത്തില്‍ എല്ലാ കാലത്തും സമൂഹത്തെ ശിര്‍കിലേക്ക് എത്തിക്കുന്നതില്‍ ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്നു എന്ന് നബി -ﷺ- യുടെ ഈ അറിയിപ്പില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «قَاتَلَ اللَّهُ اليَهُودَ، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹു യഹൂദരെ ശപിക്കട്ടെ! അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” (ബുഖാരി: 437, മുസ്‌ലിം: 530) നബിമാരുടെ ഖബറുകളെ ആരാധനാലയങ്ങള്‍ ആക്കുക എന്നത് റസൂല്‍ -ﷺ- യുടെ ശാപം കിട്ടുന്ന കാര്യമാണെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. എങ്ങനെയാണ് അല്ലാഹുവിന്റെ റസൂലിന്റെ വാക്കിന് വില കല്‍പ്പിക്കുന്നവര്‍ക്ക് അവിടുത്തെ ശാപം ഏറ്റു വാങ്ങാന്‍ കഴിയുക?! നമ്മുടെ റസൂല്‍ -ﷺ- അവിടുത്തെ മരണത്തിന് മുന്‍പ് ശക്തമായി താക്കീത് ചെയ്ത തിന്മയാണ് ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ -ﷺ- فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ: «لَعَنَ اللَّهُ اليَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»، لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خَشِيَ – أَوْ خُشِيَ – أَنَّ يُتَّخَذَ مَسْجِدًا. ആഇശ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞു: നബി -ﷺ- വഫാതായ രോഗത്തില്‍ അവിടുന്നു പറഞ്ഞു: “യഹൂദ-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” ആഇശ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞു: “അതല്ലായിരുന്നെങ്കില്‍ നബി -ﷺ- യുടെ ഖബര്‍ (ജനങ്ങള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബര്‍ മസ്ജിദാക്കുമോ എന്ന് ഭയക്കപ്പെട്ടു. (ബുഖാരി: 1390, മുസ്‌ലിം: 529) عَنْ عَائِشَةَ، وَعَبْدِ اللَّهِ بْنِ عَبَّاسٍ، قَالاَ: لَمَّا نَزَلَ بِرَسُولِ اللَّهِ -ﷺ- طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهُوَ كَذَلِكَ: «لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» يُحَذِّرُ مَا صَنَعُوا. ആഇഷ -ِرَضِيَ اللَّهُ عَنْهَا- യും ഇബ്‌നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- യും നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരമുണ്ട്. അവര്‍ പറഞ്ഞു: “നബി -ﷺ- ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രം എടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം നഷ്ടപ്പെട്ടാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയിലായിരിക്കെ നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന്റെ ശാപം യഹൂദ-നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” നബി -ﷺ- അവര്‍ ചെയ്തതില്‍ നിന്ന് തന്റെ സമൂഹത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി: 435, മുസ്‌ലിം: 531) عَنْ جُنْدَبٍ قَالَ: سَمِعْتُ النَّبِيَّ -ﷺ- قَبْلَ أَنْ يَمُوتَ بِخَمْسٍ، وَهُوَ يَقُولُ: «… أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ، أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، إِنِّي أَنْهَاكُمْ عَنْ ذَلِكَ» ജുന്‍ദുബ് -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- വഫാതാകുന്നതിന് അഞ്ചു ദിവസം മുന്‍പ് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: “അറിയുക! നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ തങ്ങളിലെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ ആരാധനാ കേന്ദ്രങ്ങള്‍ ആക്കാറുണ്ടായിരുന്നു. അറിയുക! നിങ്ങള്‍ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാന്‍ നിങ്ങളോട് അത് തടയുന്നു.” (മുസ്‌ലിം: 532) عَنْ عَائِشَةَ أُمِّ المُؤْمِنِينَ، أَنَّ أُمَّ حَبِيبَةَ، وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالحَبَشَةِ فِيهَا تَصَاوِيرُ، فَذَكَرَتَا لِلنَّبِيِّ -ﷺ- فَقَالَ: «إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ، بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، فَأُولَئِكَ شِرَارُ الخَلْقِ عِنْدَ اللَّهِ يَوْمَ القِيَامَةِ» ആഇഷ -ِرَضِيَ اللَّهُ عَنْهَا- യുടെ മറ്റൊരു ഹദീസില്‍ അവര്‍ പറഞ്ഞു: അബ്സീനിയയില്‍ തങ്ങള്‍ കണ്ട ചില കനീസകളെ (നസ്വാറാക്കളുടെ ആരാധനാലയങ്ങള്‍) കുറിച്ചും അവിടെയുള്ള ചിത്രപ്പണികളെ കുറിച്ചും ഉമ്മു ഹബീബയും ഉമ്മു സലമയും -ِرَضِيَ اللَّهُ عَنْهُمَا- നബി -ﷺ- യുടെ സന്നിധിയില്‍ വെച്ച് സംസാരിച്ചു. അപ്പോള്‍ നബി -ﷺ- പറഞ്ഞു: “അക്കൂട്ടര്‍ അവരുടെ കൂട്ടത്തില്‍ ഏതെങ്കിലും സച്ചരിതനായ ഒരു വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ ഖബ്റിന് മീതെ മസ്ജിദ് പടുത്തുയര്‍ത്തുകയും, അവിടെ അത്തരം ചിത്രപ്പണികള്‍ ചെയ്തു വെക്കുകയും ചെയ്യും. ഖിയാമത് നാളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മോശക്കാരായ കൂട്ടരാണ് അവര്‍!” (ബുഖാരി: 427, മുസ്‌ലിം: 528) നബി -ﷺ- അവിടുത്തെ വഫാതിന്റെ തൊട്ടു മുന്‍പ് ഖബറുകളുടെ വിഷയത്തില്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തലുകളും താക്കീതുകളും നല്‍കിയിട്ടുണ്ട് ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. അവിടുത്തെ -ﷺ- ഈ നിര്‍ദേശങ്ങള്‍ ഒരു ചെറിയ വ്യത്യാസം പോലുമില്ലാതെ നാം നിറവേറ്റേണ്ടതുണ്ട്. കാരണം നമ്മുടെ റസൂല്‍ മരണവേളയില്‍ ചെയ്ത വസ്വിയ്യത് ആണിത്. നബി -ﷺ- നമുക്ക് നമ്മെക്കാള്‍ വേണ്ടപ്പെട്ടവരാണ്. അവിടുത്തെ വാക്കുകള്‍ നമുക്ക് ദുനിയാവിലെ എന്തിനേക്കാളും വിലപ്പെട്ടതാണ്. അവിടുത്തേക്ക് വെറുപ്പുണ്ടാക്കുന്ന ഒന്നും ഒരു മുസ്‌ലിം ചെയ്തു കൂടാ. അപ്പോള്‍ എങ്ങനെ നബി -ﷺ- അവിടുത്തെ മരണത്തിന് തൊട്ടു മുന്‍പ് പറഞ്ഞ ഈ പ്രധാന ഉപദേശങ്ങള്‍ അവന് അവഗണിക്കാന്‍ കഴിയും?! ഖബറുകളെ മസ്ജിദുകള്‍ ആക്കുക എന്നതിന്റെ ഉദ്ദേശം രണ്ട് കാര്യങ്ങളാണ്. ഒന്ന്: ഖബറുകള്‍ക്ക് മീതെ മസ്ജിദുകള്‍ പണിയുക. ഒരാള്‍ മരിച്ചാല്‍ അയാളുടെ ഖബര്‍ എവിടെയെങ്കിലും നിശ്ചയിക്കുകയും, അതേ ഖബറിന് മുകളില്‍ മസ്ജിദ് പണിയുകയും ചെയ്യുക എന്നതാണ് ഈ പറഞ്ഞതിന്റെ ഉദ്ദേശം. രണ്ട്: ഖബറുകളെ ആരാധനക്ക് വേണ്ടിയുള്ള സ്ഥലമാക്കി മാറ്റുക. മസ്ജിദുകള്‍ അല്ലാഹുവിന് ഇബാദത് ചെയ്യുന്നതിന് വേണ്ടിയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതേ കാര്യം ഖബറുകള്‍ക്ക് ചുറ്റും ചെയ്‌താല്‍ അത് ഖബറുകളെ മസ്ജിദുകള്‍ ആക്കലാണ്. മേല്‍ പറഞ്ഞ രണ്ട് രൂപങ്ങളും നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട് എന്നതില്‍ സംശയമില്ല. നബി -ﷺ- എത്ര ശക്തമായി വിലക്കിയ കാര്യമാണ് നമ്മുടെ സമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്?! ഖബറുകളുമായി ബന്ധപ്പെട്ട ശിര്‍കില്‍ നിന്ന് സമൂഹത്തെ താക്കീത് ചെയ്യുന്നവരെ റസൂലിനോട് സ്നേഹമില്ലാത്തവരും അവിടുത്തെ ബഹുമാനിക്കാത്തവരുമായി മുദ്ര കുത്തുന്നവര്‍ ഈ ഹദീസുകള്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് സമൂഹത്തെ പഠിപ്പിക്കട്ടെ. ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ ആരംഭിക്കാന്‍ കാരണമാകുന്ന മറ്റൊരു തിന്മയാണ് ഖബറുകള്‍ കെട്ടിപ്പൊക്കുക എന്നതും, മറ്റു ഖബറുകളില്‍ നിന്ന് പ്രത്യേകമായി അറിയപ്പെടുന്ന രൂപത്തില്‍ ഏതെങ്കിലും ഒരു ഖബറിന് സ്ഥാനം നല്‍കലും. ഇത് കൊണ്ട് തന്നെ ഖബറുകള്‍ കെട്ടിപ്പൊക്കുന്നത് നബി -ﷺ- ശക്തമായി വിലക്കി. അല്ല! കെട്ടിപ്പൊക്കിയ ഖബറുകള്‍ -ഇസ്‌ലാമിക ഭരണവും സ്വാധീനവും ഉള്ളയിടങ്ങളില്‍- നിരപ്പാക്കണമെന്നാണ് നബി -ﷺ- യുടെ കല്‍പ്പന. عَنْ أَبِي الْهَيَّاجِ الْأَسَدِيِّ، قَالَ: قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ: أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ -ﷺ-؟ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ. അലി -ِرَضِيَ اللَّهُ عَنْهُ- അബുല്‍ ഹയ്യാജ് അല്‍-അസദിയോട് ഇപ്രകാരം പറഞ്ഞതായി കാണാം: “നബി -ﷺ- എന്നെ നിയോഗിച്ച അതേ കാര്യം കൊണ്ട് നിന്നെയും ഞാന്‍ നിയോഗിക്കട്ടെയോ?! ഉയര്‍ന്നു നില്‍ക്കുന്ന ഒരു ഖബറും നിരപ്പാക്കാതെയും, ഒരു വിഗ്രഹവും തകര്‍ക്കാത്തെയും നീ വിട്ടേക്കരുത്.” (മുസ്‌ലിം: 969) അല്ലാഹുവിന്റെ റസൂല്‍ -ﷺ- അവിടുത്തെ ഏറ്റവും അടുത്ത അനുചരന്മാരില്‍ ഒരാളായ അലി -ِرَضِيَ اللَّهُ عَنْهُ- വിനോട്‌ ഉപദേശിച്ചത് കെട്ടിപ്പൊക്കിയ ഖബറുകള്‍ നിരപ്പാക്കനാണെങ്കില്‍, നമ്മുടെ നാട്ടില്‍ നിരപ്പായ ഖബറുകള്‍ കെട്ടിപ്പൊക്കുന്നവര്‍ നബി -ﷺ- യില്‍ നിന്നും അവിടുത്തെ മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നും എത്ര മാത്രം അകലെയായിരിക്കും. ഈ ഹദീസില്‍ കെട്ടിപ്പൊക്കിയ ഖബറുകളെ വിഗ്രഹങ്ങളോടൊപ്പമാണ് നബി -ﷺ- എണ്ണിയത് എന്നതില്‍ നിന്ന് രണ്ടും ഒരു നിലക്ക് ഒരേ അവസ്ഥയില്‍ തന്നെയാണെന്നും മനസ്സിലാക്കാം. ഖബറുകളുമായി ബന്ധപ്പെട്ട നബി -ﷺ- യുടെ ചില ഉപദേശങ്ങള്‍ വേറെയുമുണ്ട്. അവയില്‍ ചിലത് കൂടി താഴെ നല്‍കാം. عَنْ جَابِرٍ، قَالَ: «نَهَى رَسُولُ اللَّهِ -ﷺ- أَنْ يُجَصَّصَ الْقَبْرُ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ» ജാബിര്‍ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഖബറുകള്‍ കുമ്മായം തേക്കപ്പെടുക, അവയ്ക്ക് മേല്‍ ഇരിക്കുക, അവയുടെ മേല്‍ കെട്ടിപ്പൊക്കുക എന്നീ കാര്യങ്ങള്‍ നബി -ﷺ- വിലക്കിയിരിക്കുന്നു.” (മുസ്‌ലിം: 970) عَنْ أَبِي مَرْثَدٍ الغَنَوِيِّ عَنِ النَّبِيِّ -ﷺ- قَالَ: «لَا تَجْلِسُوا عَلَى القُبُورِ، وَلَا تُصَلُّوا إِلَيْهَا» അബൂ മര്‍ഥദ് അല്‍-ഗനവി -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ ഖബറുകള്‍ക്ക് മേല്‍ ഇരിക്കരുത്. അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും ചെയ്യരുത്.” (മുസ്‌ലിം: 972) عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنَّ رَسُولَ اللَّهِ -ﷺ- نَهَى عَنِ الصَّلَاةِ فِي المَقْبَرَةِ. അബ്ദുല്ലാഹി ബ്നു അംര്‍ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- മഖ്ബറകളില്‍ നിസ്കരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.” (ഇബ്‌നു ഹിബ്ബാന്‍: 4/33) ഈ ഹദീസുകളില്‍ നിന്നെല്ലാം ഇസ്‌ലാം എത്ര മാത്രം ഖബറുകളുടെ വിഷയത്തിലുള്ള അതിരു കവിച്ചിലിലൂടെ ശിര്‍ക് ഈ സമൂഹത്തില്‍ കടന്നു വരാതിരിക്കാന്‍ ശ്രദ്ധ കല്‍പ്പിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. മേല്‍ പറഞ്ഞ ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ വലിയ മഖ്ബറകള്‍ക്കും ഒരൊറ്റ ഖബറിനും ഒരേ പോലെ ബാധകമാണ്. ഇതെല്ലാം കേട്ടാലും വായിച്ചാലും തങ്ങളുടെ പിഴച്ച ചിന്താഗതികള്‍ ഒഴിവാക്കാതെ മുറുകെ പിടിക്കുന്ന ചിലരെ കാണാന്‍ കഴിയും. എങ്ങനെയാണ് ഇത്രയധികം ഹദീസുകളെയും അവയുടെ വിശദീകരണത്തില്‍ പണ്ഡിതന്മാര്‍ വിശദീകരിച്ച കാര്യങ്ങളെയും ഇത്ര നിസ്സാരമായി അവര്‍ക്ക് അവഗണിക്കാന്‍ കഴിയുന്നത്?! നാളെ പരലോകത്ത് എന്തു മറുപടിയാണ് അല്ലാഹുവിനോട് പറയാനായി അവര്‍ ബാക്കി വെച്ചിട്ടുള്ളത്‌?! നബി -ﷺ- യില്‍ നിന്ന് ദീന്‍ പഠിച്ച സ്വഹാബികളുടെ കാലത്ത് ഏതെങ്കിലും ഒരു ഖബറെങ്കിലും ഇന്ന് നമ്മുടെ നാട്ടില്‍ ആദരിക്കപ്പെടുന്ന പോലെ ആദരിക്കപ്പെട്ടതായി കാണാന്‍ കഴിയില്ല. ഒന്നാലോചിച്ചാല്‍ അവരില്‍ ബദ്രീങ്ങളും ഉഹ്ദീങ്ങളും മറ്റനേകം സ്വാലിഹീങ്ങളും ശുഹദാക്കളും ഉണ്ടായിരുന്നു. അല്ല! അവരുടെയെല്ലാം നേതാവായ നബി -ﷺ- യുടെ ഖബര്‍ ഉണ്ടായിരുന്നു. എന്നിട്ട് അവര്‍ ആരെങ്കിലും ഇപ്രകാരം ഖബറുകളെ -ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന രൂപത്തില്‍- പരിചരിച്ചിരുന്നോ?! ഒരു സംഭവം പോലും സ്ഥിരപ്പെട്ട രൂപത്തില്‍ കാണിച്ചു തരാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് സത്യം! ഇസ്‌ലാമിന്റെ ചരിത്രത്തെ കുറിച്ച് കേവല ധാരണയെങ്കിലും ഉള്ളവര്‍ക്ക് അറിയാന്‍ കഴിയും; എത്ര മാത്രം കൃത്യതയോടെയാണ് അക്കാലഘട്ടത്തിലെ ചരിത്രം ഓരോ കാലഘട്ടത്തിലും ജീവിച്ചവര്‍ നമുക്ക് എത്തിച്ചു തന്നതെന്ന്. അതില്‍ എവിടെയെങ്കിലും -സ്ഥിരപ്പെട്ട നിവേദന പരമ്പരയോടെ- ഒരൊറ്റ സംഭാവമെങ്കിലും ഇക്കാലഘട്ടത്തില്‍ നടക്കുന്നതിന് മാതൃകയായി കാണിച്ചു തരാന്‍ എത്ര പരതിയാലും ആര്‍ക്കും സാധിക്കുകയില്ല. സഹോദരാ! നീ ചിന്തിക്കുക! ഇസ്‌ലാമിക സമൂഹം എത്രയോ വലിയ അതിര്‍വരമ്പുകള്‍ ഉള്‍ക്കൊള്ളാവുന്നത്ര വിശാലമായിരുന്നു! ഹിജാസും യമനും ശാമും ഇറാഖും മിസ്വ്-റും ഖുറാസാനും മഗ്രിബുമെല്ലാം ഇസ്‌ലാമിക ചരിത്രം നിറഞ്ഞു നിന്ന നാടുകളാണ്. അവിടെ എവിടെയെങ്കിലും സ്വഹാബികളുടെ കാലഘട്ടത്തില്‍ പരിഗണിക്കപ്പെടാവുന്ന ഒരു സംഭവമെങ്കിലും നടന്നതായി ആര്‍ക്കും കാണിച്ചു തരാന്‍ കഴിയില്ല എന്ന് ഇത്ര ഉറപ്പോടെ ഒരാള്‍ക്ക് വെല്ലുവിളിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം ഇന്ന് മുസ്‌ലിം സമൂഹം ചെയ്തു കൊണ്ടിരിക്കുന്ന ജാറങ്ങളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ല എന്നല്ലേ?! ഇന്നീ കാണപ്പെടുന്ന രൂപത്തിലുള്ള അനാചാരങ്ങള്‍ ഖബറുമായി ബന്ധപ്പെട്ടു ഉടലെടുത്തത് നബി -ﷺ- ശ്രേഷ്ഠരായ സമൂഹം എന്നറിയിച്ച മൂന്ന് തലമുറകള്‍ക്ക് ശേഷമാണ് എന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. റസൂലുള്ള -ﷺ- പുകഴ്ത്തി പറഞ്ഞവര്‍ക്ക് പോലും ലഭിക്കാത്ത ശ്രേഷ്ഠതയും നന്മയുള്ള ഒരു കാര്യം നമുക്കെങ്ങനെയാണ് ദീനിന്റെ കാര്യത്തില്‍ നേടിയെടുക്കാന്‍ കഴിയുക?! ഇത്തരം ബിദ്അതുകള്‍ സമൂഹത്തിലേക്ക് കൊണ്ടു വന്നത് തനിച്ച പിഴച്ച കക്ഷികളായ -ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്തു പോയ- ഖറാമിത്വകളെ പോലുള്ള, ബാത്വിനിയ്യാക്കളെ പോലുള്ള കക്ഷികള്‍ ഉടലെടുത്തതിന് ശേഷമാണ്. അവരുടെ ചരിത്രം വായിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ നിന്ന് എത്ര മാത്രം അകന്നു നിന്ന ഒരു സമൂഹമായിരുന്നു ഇവര്‍ എന്ന് വളരെ വേഗം മനസ്സിലാക്കാന്‍ സാധിക്കും.
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ National Top Stories ഹണി ട്രാപ്പ് എന്ന് സംശയം; ലിംഗായത്ത് മഠാധിപതി ആത്മഹത്യയിൽ അന്വേഷണം ശക്തമാകുന്നു Evartha Desk 26 October 2022 കർണാടകയിൽ ലിംഗായത് മഠാധിപതി സ്വാമി ബസവലിംഗയുടെ ആത്മഹത്യക്കു പിന്നിൽ ഹണി ട്രാപ്പ് എന്ന് സംശയം. ഒരു സ്ത്രീയുമായുള്ള വീഡിയോ കോളിന്റെ പേരിൽ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായും, അത് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. സ്വാമി ബസവലിംഗയുമായുള്ള വീഡിയോ കോളുകൾ സ്‌ക്രീൻ റെക്കോർഡ് സംവിധാനം ഉപയോഗിച്ച് സ്ത്രീ റെക്കോർഡ് ചെയ്തു സൂക്ഷിച്ചിരുന്നതായും ഇത്തരത്തിൽ പകർത്തിയ നാല് വീഡിയോകൾ പുറത്തുവിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമി ബസവലിംഗയെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹവുമായി അടുത്ത ബന്ധം ഉള്ള കേന്ദ്രങ്ങൾ പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. മുറിയിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ തന്നെ അപമാനിച്ചു പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി ബസവലിംഗ ആരോപിക്കുന്നുണ്ട്. അജ്ഞാതയായ സ്ത്രീയാണ് തന്നോട് ഇത് ചെയ്തതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന രണ്ടുപേരുകൾ ലിംഗായത്ത് മഠത്തിലെ പ്രമുഖരുടെതാണെന്ന സൂചനകളോട് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. തിങ്കളാഴ്ച രാവിലെയാണ് സ്വാമി ബസവലിംഗയെ പ്രാർഥനാ മുറിയുടെ ചുമരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിനിടെ കർണാടകയിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറിൽ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യകരമായ കാരണങ്ങളായിരുന്നു ആത്മഹത്യക്ക് പിന്നിൽ. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രീ ഗുരുമദിവലേശ്വർ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയും ജീവനൊടുക്കിയിരുന്നു.
ഐവി ശശി സംവിധാനം ചെയ്തു പി പദ്മരാജൻ രചന നിർവഹിച്ച കാണാമറയത്ത് എന്ന സിനിമ ഒരുകാലത്തെ മലയാളി പ്രേക്ഷകർക്കു പ്രിയപ്പെട്ടതായിരുന്നു. ദീപുവിന്റെ സിനിമാ പൊളിച്ചെഴുത്തുകൾ നല്ല വായനക്കാരെ സൃഷ്ടിക്കുന്നുണ്ട് . നല്ലൊരു പോസ്റ്റ് വായിക്കാം ദീപു കിഴുത്താനി മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു കണ്ണാടിയെപ്പറ്റി പരാമർശമുണ്ട്.നമ്മളതിൽ നോക്കുമ്പോൾ നമ്മുടെ പ്രതിബിംബമല്ല, മറിച്ചു നമുക്കേറ്റവും പ്രിയപ്പെട്ട ആളുടെ രൂപമാണത്രെ തെളിഞ്ഞു വരിക,വനവാസക്കാലത്ത് വച്ചു ഹിഡിംബിയാണ് ഭീമനത് സമ്മാനിക്കുന്നത്.ഹിഡിംബിയതിൽ നോക്കുമ്പോൾ അവൾക്ക് വളരെ സന്തോഷമാവുന്നുണ്ട് .കാരണം അവളതിൽ കാണുന്നത് അവൾക്കേറ്റവും പ്രിയപ്പെട്ട ഭീമനെ തന്നെയാണ്.ആഹ്‌ളാദത്തിന്റെ ആ നിമിഷത്തിനു ക്ഷണനേരമേ ആയുസ്സുണ്ടായുള്ളു. കാരണം തൊട്ടടുത്ത നിമിഷം ഭീമനതിൽ നോക്കുന്നുണ്ട്, അപ്പോൾ അയാൾ കാണുന്നത് ദ്രൗപതിയുടെ മുഖമാണ്.ഭീമനത് അയാൾക്കേറ്റവും പ്രിപ്പെട്ടവൾക്ക് സമ്മാനിക്കുമ്പോൾ ദ്രൗപതി അതിൽ കാണുന്നത് അർജുനന്റെ മുഖമാണ് .അത് തെല്ലൊന്നുമല്ല അയാളെ തകർത്തു കളയുന്നതെന്നു വ്യാസൻ പറഞ്ഞു വയ്ക്കുന്നു.ഇന്നെന്റെ സിനിമാനുഭവങ്ങളിൽ എനിക്ക് നിങ്ങളുമായി പങ്കു വയ്ക്കാനുള്ളതും ഒരു ഛായാമുഖിയുടെ കഥയാണ്. “മൈ ഡിയർ അങ്കിൾ, അങ്കിളിന് ഞാനെഴുതുന്ന അവസാനത്തെ കത്താണിത്. ഈ കത്ത് അങ്കിളിന്റെ കൈയിൽ എത്തുമ്പോഴേക്ക് ഞാൻ ഇന്ത്യയുടെ വെളിയിലായിരിക്കും. നാളെ പുറപ്പെടുന്നു. ഒരിക്കലും തിരിച്ചുവരാൻ എനിക്ക് ഉദ്ദേശമില്ല. എന്തിനാണ് ഞാൻ നൺ ആവുന്നതെന്ന് അങ്കിൾ എഴുതി ചോദിച്ചിരുന്നല്ലോ.ഞാനൊരു തെറ്റുചെയ്തു. ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്ത ഒരാളെ ഞാൻ ആഗ്രഹിച്ചു. തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്. ആ വിങ്ങലായിരിക്കാം ഒരുപക്ഷേ, എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്. ഇനി അങ്കിളെനിക്ക് എഴുതണ്ട. അങ്കിൾ പോലും വന്നില്ലല്ലോ എന്നെ യാത്രയയ്ക്കാൻ. സസ്നേഹം ഷെർളി.” കന്യാസ്ത്രീ മഠത്തിലെ അമ്മമാർ കൈമാറിയ അവളുടെ കത്തിലെ ആ രണ്ടു വാചകങ്ങൾ അയാളുടെ മനസ്സിൽ മിന്നലായ് പതിച്ചു, അയാൾ വീണ്ടും മനസിലുരുവിട്ടു കൊണ്ടിരുന്നു. ” തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്. ആ വിങ്ങലായിരിക്കാം ഒരുപക്ഷേ, എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്.” അതിനു മുൻപും അവളുടെ വാക്കുകൾ അയാളുടെ ഉറക്കം നഷ്ടപെടുത്തിയിരുന്നു.തലേ ദിവസത്തെ ഉറക്കം അയാൾ ഞെട്ടിയുണരുന്നത് അവളെ കന്യാസ്ത്രീ വേഷത്തിൽ കണ്ടതിന്റെ നടുക്കം വിട്ടു മാറാതെയായിരുന്നു “റോയിച്ചൻ കള്ളനാ, അറിയാവുന്നത് പലതും അറിയാത്തത് പോലെ ഭാവിക്കും… ” പിറ്റേന്ന് പള്ളിമുറ്റത്ത് വച്ച് റോയിച്ചന്റെ കാറിനോട് ചേർന്ന് നിന്നു എൽസി പറഞ്ഞു നിർത്തി… അവളുടെ കൈയോടു ചേർന്ന് അയാളുടെ കാറിന്റെ റിയർവ്യൂ മിററിൽ പരവശനായ അയാളുടെ മുഖം തെളിഞ്ഞു നിന്നിരുന്നു.എന്തേ ഇപ്പൊ അങ്ങിനെ തോന്നാൻ എന്ന അനുതാപപൂർണമായ റോയിച്ചന്റെ ചോദ്യത്തിന് “ഇപ്പൊ അങ്ങിനെ തോന്നുന്നില്ല, പക്ഷെ പണ്ടൊരിക്കൽ” എന്ന ഒറ്റ മറുപടിയിൽ ഷേർളിയുടെ ദുഖത്തെ കലാതിവർത്തിയായി തന്റേതു കൂടിയാക്കി മാറ്റുന്നുണ്ട് എൽസി… പണ്ടൊക്കെ ഞാനോർക്കുമായിരുന്ന ഒരു കാര്യമുണ്ടായിരുന്നു.അധികം പിന്നിലോട്ടൊന്നും പോവേണ്ടതില്ല ഈയടുത്ത കാലത്തു വരെ തിരക്കഥയിൽ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുമ്പോൾ തിരക്കഥാകൃത്തിനല്ലേ കൂടുതൽ പ്രാധാന്യം കിട്ടേണ്ടത്.സംവിധായകന് തിരക്കഥ നോക്കി പ്രവർത്തിക്കേണ്ട ചുമതല മാത്രമല്ലേ ഉള്ളൂ.എന്നിട്ടും എല്ലാവരും ഒരു ചലച്ചിത്രത്തെ എപ്പോഴും സംവിധായകന്റെ പേരിനൊപ്പമാണ് ചേർത്ത് വയ്ക്കുന്നത്.ഇത് ശരിയായ നടപടിയല്ല എന്നതായിരുന്നു എന്റെ ചിന്ത. അതിനെ അപ്പാടെ തിരുത്താൻ പ്രേരകമായ ഒരു ചിത്രം എന്ന നിലയിലും ഈ ചലചിത്രത്തെ ഞാൻ ചേർത്ത് വയ്ക്കുന്നു. പദ്മരാജൻ എന്ന പ്രതിഭയുടെ തിരക്കഥയെ ഐവി ശശിയെന്ന പകരം വയ്ക്കാനില്ലാത്ത സംവിധായകൻ തിരശീലയിലേക്ക് ആവാഹിച്ചപ്പോൾ മികച്ചൊരു ചലച്ചിത്രമാണ് പിറവി കൊണ്ടത് സംശയമില്ല… എങ്കിലും അതൊരു നഷ്ടമായി വ്യക്തിപരമായി ഞാൻ കണക്കാക്കുന്നു.(തിരക്കഥയുടെ പ്രധാന്യം കുറച്ചു കാണുകയല്ല ട്ടോ )കാരണം എന്റെ ഒരു സുഹൃത്തും ഞാനും വ്യത്യസ്ത ഇടങ്ങളിരുന്നു ഒരേ ദിവസം ഈ ചിത്രം കണ്ടു തീർത്തിരുന്നു, കാഴ്ചക്ക് ശേഷം ഞാനോർത്ത അതെ കാര്യം അവനെന്നോട് പങ്കുവച്ചപ്പോൾ അത്ഭുതം തോന്നി..അവനിനിങ്ങനെയാണ് പറഞ്ഞത്… “പടം ഞാൻ കണ്ടു, ഒരുപാട് ഇഷ്ടായി, പക്ഷേ പുതിയകാലത്തിലിരുന്നു ഞാനിത് കാണുമ്പോൾ എനിക്കിത് ആ കാലഘട്ടത്തിന്റെ മാത്രം ചലച്ചിത്രമായി അനുഭവപ്പെട്ടു പോകുന്നു” ഈ ചിത്രം പദ്മരാജൻ ആയിരുന്നു സംവിധാനം ചെയ്തിരുന്നത് എങ്കിൽ തൂവാനത്തുമ്പികളോ, മുന്തിരിത്തോപ്പുകളോ പോലെ കാലാതിവർത്തിയായ ഒരു ചലച്ചിത്രം നമുക്ക് ലഭിക്കുമായിരുന്നില്ലേ എന്ന് കൂടി അവൻ ചോദിച്ചു … എനിക്കവനോട് യോജിപ്പു തോന്നി.തീർച്ചയായും പദ്മരാജൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത് എങ്കിൽ ഇത്രത്തോളം വാണിജ്യവിജയത്തിനാവശ്യമായ ഘടകങ്ങൾ കുത്തി നിറയ്ക്കുമായിരുന്നില്ല എന്നത് തീർച്ചയാണ്. സിനിമ സർവോപരി ഒരു വ്യവസായമാണ് എന്നത് വിസ്മരിക്കുന്നില്ല എങ്കിലും ആവശ്യത്തിന് മാത്രം വളരെ മിതമായി ഉപയോഗിക്കപ്പെടുന്ന വാണിജ്യഘടകങ്ങൾ ഒരു ചലച്ചിത്രത്തിന്റെ കലാമൂല്യം വർധിപ്പിക്കുകയും അത് കാലാതിവർത്തിയായി നിലനിൽക്കുകയും ചെയ്യാൻ സഹായിക്കും എന്നാണ് ഞാൻ കരുതുന്നത്… പ്രകടമായ മറ്റൊരു മാറ്റം അതിന്റെ ഗാന ചിത്രീകരണത്തിലാണ്. “കസ്തൂരിമാൻകുരുന്നേ” എന്ന ഗാനം തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും ഗാനത്തിന്റെ വരികളോട് യാതൊരു തരത്തിലും നീതി പുലർത്തുന്നില്ല അതിലെ രംഗങ്ങൾ. ഗാനം സന്ദർഭത്തിനു യോജിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്.ഇല്ലെന്നാണ് പ്രാഥമികമായ ഉത്തരം എങ്കിലും അത് പാട്ടു പാടിയ ആളുടെ മനോധർമമെന്നു കരുതി സമാധാനിക്കാം എങ്കിലും ആ പാട്ടിനൊപ്പം പാർട്ടി മൂഡിൽ നൃത്തം വയ്ക്കുന്ന കഥാപാത്രങ്ങളെ എങ്ങിനെ ന്യായീകരിക്കാൻ കഴിയും? പാട്ടു മാത്രം കേട്ട് കഴിയുമ്പോൾ ഒരാളുടെ മനസ്സിൽ വിടർന്നേക്കാവുന്ന എത്രയോ മനോഹരമായ രംഗങ്ങളെയാണ് ആ പാട്ടിലെ യഥാർത്ഥ രംഗങ്ങൾ കാണുമ്പോൾ ഒരു ആസ്വാദകന് ബലി കഴിക്കേണ്ടി വരിക.ഒടുവിൽ ഒരിക്കലും ഈ പാട്ടു കാണേണ്ടിയിരുന്നില്ല എന്ന ഒരു ചിന്തയിലേക്ക് അവനെ കൊണ്ടെത്തിച്ചില്ലെങ്കിൽ അത്ഭുതമെന്നെ പറയാൻ കഴിയൂ.പണ്ട് വയലാർ എഴുതിയ പല ഗാനങ്ങളുടെയും രംഗഭാഷ്യത്തിന്റെ ഗതിയും ഇത് പോലെ പരിതാപകരമായിരുന്നു എന്നത് ഈ അവസരത്തിൽ ഓർത്തു കൊണ്ട് ഗാനരംഗംങ്ങളിലെ പദ്‌മരാജൻ മാന്ത്രികതയെ ഒരു നഷ്ടബോധമായി മനസിലേക്ക് ചേർത്ത് വയ്ക്കുന്നു…. മുൻപെന്നും ഞാൻ പറയാറുള്ളത് പോലെ ഓരോ ശോഭന ചിത്രം കാണുമ്പോഴും ഏതിലാണ് അവർ ഏറ്റവും സുന്ദരിയായിരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ഞാൻ തേടി കൊണ്ടിരുന്നു .ഇന്നും അതിന്റെ ഉത്തരം എനിക്ക് അജ്ഞാതമായി തുടരുന്നു എങ്കിലും ഏതിലാണ് അവരെ അത്രമേൽ ഓമനത്തതോടെ കണ്ടു മുട്ടിയത് എന്ന് ചോദിച്ചാൽ എന്റെ പരിമിതമായ കാഴ്ചാനുഭവങ്ങളിൽ നിന്നു കൊണ്ട് നിസ്സംശയം എനിക്ക് പറയാൻ കഴിയും അതീ ചലച്ചിത്രത്തിലാണ് എന്ന്.ഞാനെത്ര തവണ ഈ ചിത്രം ആവർത്തിച്ചു കണ്ടിട്ടുണ്ട് എന്നെനിക്ക് തീർച്ചയില്ല…. പക്ഷേ, ഒന്നുണ്ട്, ദുഃഖത്തിന്റെ കയത്തിൽ എത്ര താഴ്ന്നിരുന്നാലും എന്റെ മനസിനെ സന്തോഷത്തിന്റെ ആകാശങ്ങളിലേക്കുയർത്താൻ ഈ ചിത്രം എനിക്കെന്നും കൂട്ട് വന്നിരുന്നു.അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്, റഹ്‌മാൻ, ലാലു അലക്സ്, ബഹദൂർ തുടങ്ങി എല്ലാവരും മികച്ചു നിന്നു എന്നതിൽ തർക്കമില്ല . ഏതൊരു പ്രകടനമെടുത്താലും തനിയാവർത്തനത്തിലെ ബാലൻ മാഷിന്റ തട്ട് താഴ്ന്നു തന്നെ ഇരിക്കുമെങ്കിലും, എന്റെ എക്കാലത്തെയും പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ് റോയ് വർഗീസ്… നിഷ്കളങ്കതയുടെ മോഹങ്ങളെ ചാപല്യങ്ങളെ വൈകാരികതയെയെല്ലാം എത്ര സൂക്ഷ്മതയോടെയാണ് അയാൾ കൈകാര്യം ചെയ്തത്.ഒന്ന് പാളിപ്പോയാൽ അപ്പാടെ കയ്യിൽ നിന്നും പോകുമായിരുന്ന എത്രയോ രംഗങ്ങളെയെയാണ് സ്വതസിദ്ധമായ ശൈലിയിൽ അയാൾ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ചേർത്ത് വച്ചത്. ശോഭനയുടെ പ്രകടനത്തെ കുറിച്ചു ഞാൻ പ്രത്യേകം പറയുന്നില്ല .അത് സ്വയം അനുഭവിച്ചറിയേണ്ട ഒന്നാണ് .ഓരോ കാൽവയ്‌പിലും നർത്തകീ ഭാവം ഒളിപ്പിച്ചു വച്ച പ്രിയപ്പെട്ട ഷേർളി.ഇന്ന് ഛായാമുഖിലേക്ക് ബേബി കണ്ണു നടുമ്പോൾ അതിൽ തെളിഞ്ഞത് ഷേർളിയുടെ മുഖമായിരുന്നു.അയാളത് ഷേർളിക്ക് സമ്മാനിക്കുന്നു അവൾ നോക്കിയപ്പോൾ റോയിച്ചന്റെ മുഖമായിരുന്നു തെളിഞ്ഞു വന്നത്.ഒടുവിൽ ഷേർളി അത് റോയിച്ചന് സമ്മാനിക്കുന്നുണ്ട് .അയാളതിൽ നോക്കിയപ്പോൾ ആരുടെ മുഖമായിരുന്നു തെളിഞ്ഞത്? ആ കഥയാണ് ഈ ചിത്രം പറയുന്നത്.ഒടുവിലത് പ്രേക്ഷകന്റെ കയ്യിലെത്തുന്നു.എൻ്റെ കൈയിലെടുത്ത് അതിൽ നോക്കിയപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി.ഷെർളിയുടെ പൂ പോലുള്ള പുഞ്ചിരി അതിൽ തടവിലാക്കപ്പെട്ടിരുന്നു.പ്രിയപ്പെട്ടവരേ ഈ ഛായാമുഖിയിൽ നിങ്ങളാരെയാണ് കണ്ടത്? #എൻ്റെ_സിനിമാനുഭവങ്ങൾ #അന്ധഹസ്തി_ന്യായം ദീപു PrevPrevious Article“ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു” അൽഫോൺസ് പുത്രന്റെ പോസ്റ്റ് Nextനിങ്ങളുടെ അശ്ലീല വീഡിയോ വരുമ്പോൾ ! എന്താണ് ഡീപ് ഫേക്ക് ടെക്‌നോളജി ?Next Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. LATEST സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ വെറുമൊരു നമ്പർപ്ളേറ്റ് വച്ച് എത്ര മനോഹരം ആയിട്ടാണ് സൗഹൃദത്തെ ദൃശ്യവത്കരിച്ചിരിക്കുന്നത് രാഗീത് ആർ ബാലൻ ജോസൂട്ടിയുടെ കല്യാണ ദിവസം.. കല്യാണം കൂടാൻ ആയി എത്തിയ നിങ്ങള്‍ സ്വപ്‌നം കണ്ടു നടക്കുന്ന ആ ഷവര്‍ സെക്‌സ് എങ്ങനെ കിടു ആക്കാമെന്നല്ലേ.. ? ഷവര്‍ സെക്‌സ് എന്നാണ് ഇതിനു പറയുക. അതായത്, ഷവറിനിടയിലുള്ള സെക്‌സ്. എല്ലാവര്‍ക്കും ഇതിനു “എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”! കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ് രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല
തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോകത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയുടെ ഒന്‍പതുകഥകളുടെ സമാഹാരമാണ് പക്ഷിയുടെ മണം. സ്വതന്ത്രജീവികള്‍, അരുണാചലത്തിന്റെ കഥ, ഇടനാഴികളിലെ കണ്ണാടികള്‍, ചതി, വരലക്ഷ്മീപൂജ, പക്ഷിയുടെ മണം, കല്യാണി, ഉണ്ണി, വക്കീലമ്മാവന്‍ എന്നീ കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുസ്തകത്തിന്റെ ഏഴാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പക്ഷിയുടെ മണം കല്ക്കത്തയില്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവള്‍ ആ പരസ്യം രാവിലെ വര്‍ത്തമാനക്കടലാസ്സില്‍ കണ്ടത്: ‘കാഴ്ചയില്‍ യോഗ്യതയും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇന്‍ചാര്‍ജ്ജായി ജോലിചെയ്യുവാന്‍ ആവശ്യമുണ്ട്. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ വിവരമുണ്ടായിരിക്കണം. അവനവന്റെ കൈയക്ഷരത്തില്‍ എഴുതിയ ഹരജിയുമായി നേരിട്ട് ഞങ്ങളുടെ ഓഫീസിലേക്ക് വരിക.’ ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നു ആ ഓഫീസിന്റെ കെട്ടിടം. അവള്‍ ഇളംമഞ്ഞനിറത്തിലുള്ള ഒരു പട്ടുസാരിയും തന്റെ വെളുത്ത കൈസഞ്ചിയും മറ്റുമായി ആ കെട്ടിടത്തിലെത്തിയപ്പോള്‍ നേരം പതിനൊന്നു മണിയായിരുന്നു. അത് ഏഴു നിലകളും ഇരുനൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു. നാല് ലിഫ്ടുകളും ഓരോ ലിഫ്ടിന്റെയും മുമ്പില്‍ ഓരോ ജനക്കൂട്ടവുമുണ്ടായിരുന്നു. തടിച്ച കച്ചവടക്കാരും തോല്‍സഞ്ചി കൈയിലൊതുക്കിക്കൊണ്ടു നില്ക്കുന്ന ഉദ്യോഗസ്ഥന്മാരും മറ്റുംമറ്റും. ഒരൊറ്റ സ്ത്രീയെയും അവള്‍ അവിടെയെങ്ങും കണ്ടില്ല. ധൈര്യം അപ്പോഴേക്കും വളരെ ക്ഷയിച്ചു കഴിഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിന്റെ അഭിപ്രായം വകവയ്ക്കാതെ ഈ ഉദ്യോഗത്തിന് വരേണ്ടിയിരുന്നില്ലയെന്നും അവള്‍ക്കു തോന്നി. അവള്‍ അടുത്തു കണ്ട ഒരു ശിപായിയോടു ചോദിച്ചു: ‘…..ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രീസ് ഏതു നിലയിലാണ്?’ ‘ഒന്നാം നിലയില്‍ ആണെന്നു തോന്നുന്നു.’ അയാള്‍ പറഞ്ഞു. എല്ലാ കണ്ണുകളും തന്റെ മുഖത്തു പതിക്കുന്നു എന്ന് അവള്‍ക്ക് തോന്നി. ഛേയ്, വരേണ്ടിയിരുന്നില്ല. വിയര്‍പ്പില്‍ മുങ്ങിക്കൊണ്ടു നില്ക്കുന്ന ഈ ആണുങ്ങളുടെയിടയില്‍ താനെന്തിനു വന്നെത്തി? ആയിരം ഉറുപ്പിക കിട്ടുമെങ്കില്‍ത്തന്നെയും തനിക്ക് ഈ കെട്ടിടത്തിലേക്കു ദിവസേന ജോലി ചെയ്യാന്‍ വരാന്‍ വയ്യ… പക്ഷേ, പെട്ടെന്നു മടങ്ങിപ്പോവാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അവളുടെ ഊഴമായി. ലിഫ്ടില്‍ കയറി, അടുത്തുനില്ക്കുന്നവരുടെ ദേഹങ്ങളില്‍ തൊടാതിരിക്കുവാന്‍ ക്ലേശിച്ചുകൊണ്ട് ഒരു മൂലയില്‍ ഒതുങ്ങിനിന്നു. ഒന്നാം നിലയില്‍ ഇറങ്ങിയപ്പോള്‍ അവള്‍ ചുറ്റും കണ്ണോടിച്ചു. നാലു ഭാഗത്തേക്കും നീണ്ടുകിടക്കുന്ന വരാന്തയില്‍നിന്ന് ഓരോ മുറികളിലേക്കായി വലിയ വാതിലുകളുണ്ടായിരുന്നു, വാതിലിന്റെ പുറത്ത് ഓരോ ബോര്‍ഡും. ‘ഇറക്കുമതിയും കയറ്റുമതിയും’, ‘വൈന്‍ കച്ചവടം’. അങ്ങനെ പല ബോര്‍ഡുകളും. പക്ഷേ, എത്ര നടന്നിട്ടും എത്ര വാതിലുകള്‍തന്നെ കടന്നിട്ടും താന്‍ അന്വേഷിച്ചിറങ്ങുന്ന ബോര്‍ഡ് അവള്‍ കണ്ടെത്തിയില്ല. അപ്പോഴേക്കും അവളുടെ കൈത്തലങ്ങള്‍ വിയര്‍ത്തിരുന്നു. ഒരു മുറിയില്‍നിന്ന് പെട്ടെന്ന് പുറത്തു കടന്ന ഒരാളോട് അവള്‍ ചോദിച്ചു: ‘…ടെക്‌സ്‌റ്റൈല്‍ കമ്പനി എവിടെയാണ്?’ അയാള്‍ അവളെ തന്റെ ഇടുങ്ങിയ ചുവന്ന കണ്ണുകള്‍കൊണ്ട് ആപാദചൂഡം പരിശോധിച്ചു. എന്നിട്ടു പറഞ്ഞു: ‘എനിക്ക് അറിയില്ല. പക്ഷേ, എന്റെകൂടെ വന്നാല്‍ ഞാന്‍ ശിപായിയോട് അന്വേഷിച്ച് സ്ഥലം മനസ്സിലാക്കിത്തരാം.’ അയാള്‍ ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. ഒരു മദ്ധ്യവയസ്‌കന്‍. അയാളുടെ കൈനഖങ്ങളില്‍ ചളിയുണ്ടായിരുന്നു. അതു കണ്ടിട്ടോ എന്തോ, അവള്‍ക്ക് അയാളുടെ കൂടെ പോവാന്‍ തോന്നിയില്ല. അവള്‍ പറഞ്ഞു: ‘നന്ദി, ഞാന്‍ ഇവിടെ അന്വേഷിച്ചു മനസ്സിലാക്കിക്കൊള്ളാം.’ അവള്‍ ധൃതിയില്‍ നടന്ന് ഒരു മൂലതിരിഞ്ഞു മറ്റൊരു വരാന്തയിലെത്തി. അവിടെയും അടച്ചിട്ട വലിയ വാതിലുകള്‍ അവള്‍ കണ്ടു. Dying എന്ന് അവിടെ എഴുതിത്തൂക്കിയിരുന്നു. സ്‌പെല്ലിങ്ങിന്റെ തെറ്റു കണ്ട് അവള്‍ക്ക് ചിരിവന്നു. ‘തുണിക്കു ചായം കൊടുക്കുന്നതിനുപകരം ഇവിടെ മരണമാണോ നടക്കുന്നത്?’ ഏതായാലും അവിടെ ചോദിച്ചുനോക്കാമെന്ന് ഉദ്ദേശിച്ച് അവള്‍ വാതില്‍ തള്ളിത്തുറന്നു. അകത്ത് ഒഴിഞ്ഞു കിടക്കുന്ന ഒരു വലിയ തളമാണ് അവള്‍ കണ്ടത്. രണ്ടോ മൂന്നോ കസാലകളും ഒരു ചില്ലിട്ട മേശയും. അത്രതന്നെ, ഒരാളുമില്ല അവിടെയെങ്ങും. അവള്‍ വിളിച്ചു ചോദിച്ചു: ‘ഇവിടെ ആരുമില്ലേ?’ അകത്തെ മുറികളിലേക്കുള്ള വാതിലുകളുടെ തിരശ്ശീലകള്‍ മെല്ലെയൊന്ന് ആടി. അത്രതന്നെ. അവള്‍ ധൈര്യമവലംബിച്ച്, മുറിക്കു നടുവിലുള്ള കസാലയില്‍പ്പോയി ഇരുന്നു. അല്പം വിശ്രമിക്കാതെ ഇനി ഒരൊറ്റയടി നടക്കുവാന്‍ കഴിയില്ലെന്ന് അവള്‍ക്കു തോന്നി. മുകളില്‍ പങ്ക തിരിഞ്ഞുകൊണ്ടിരുന്നു. ഇതെന്തൊരു ഓഫീസാണ്? അവള്‍ അത്ഭുതപ്പെട്ടു. വാതിലും തുറന്നുവച്ച്, പങ്കയും ചലിപ്പിച്ച്, ഇവിടെയുള്ളവരെല്ലാവരും എങ്ങോട്ടുപോയി. തുണിക്കു നിറംകൊടുക്കുന്നവരായതുകൊണ്ട് ഇവര്‍ക്ക് താന്‍ അന്വേഷിക്കുന്ന ഓഫീസ് എവിടെയാണെന്ന് അറിയാതിരിക്കയില്ല. അവള്‍ കൈസഞ്ചി തുറന്ന്, കണ്ണാടിയെടുത്ത് മുഖം പരിശോധിച്ചു കാണാന്‍ യോഗ്യത ഉണ്ടെന്നുതന്നെ തീര്‍ച്ചയാക്കി. എണ്ണൂറുറുപ്പിക ആവശ്യപ്പെട്ടാലോ? തന്നെപ്പോലെയുള്ള ഒരു ഉദ്യോഗസ്ഥയെ അവര്‍ക്കു കിട്ടുന്നതു ഭാഗ്യമായിരിക്കും. പഠിപ്പ് ഉണ്ട്, പദവിയുണ്ട്, പുറംരാജ്യങ്ങളില്‍ സഞ്ചരിച്ച് ലോകപരിചയം നേടിയിട്ടുണ്ട്…. അവള്‍ ഒരു കുപ്പിയുടെ കോര്‍ക്ക് വലിച്ചു തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞെട്ടി ഉണര്‍ന്നത്. ഛേ, താനെന്തൊരു വിഡ്ഢിയാണ്. ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തിരുന്ന് ഉറങ്ങുകയോ? അവള്‍ കണ്ണുകള്‍ തിരുമ്മി, ചുറ്റും നോക്കി. അവളുടെ എതിര്‍വശത്ത് ഒരു കസാലമേല്‍ ഇരുന്നുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ സോഡയില്‍ വിസ്‌കി ഒഴിക്കുകയായിരുന്നു. അയാളുടെ ബുഷ് ഷര്‍ട്ട് വെണ്ണനിറത്തിലുള്ള ടെറിലിന്‍കൊണ്ട് ഉണ്ടാക്കിയതായിരുന്നു. അയാളുടെ കൈവിരലു കളുടെ മുകള്‍ഭാഗത്ത് കനത്ത രോമങ്ങള്‍ വളര്‍ന്നുനിന്നിരുന്നു. ശക്തങ്ങളായ ആ കൈവിരലുകള്‍ കണ്ട് അവള്‍ പെട്ടെന്ന് പരിഭ്രമിച്ചു. താനെന്തിനു വന്നു ഈ ചെകുത്താന്റെ വീട്ടില്‍. ‘അയാള്‍ തലയുയര്‍ത്തി അവളെ നോക്കി. അയാളുടെ മുഖം ഒരു കുതിരയുടേതെന്നപോലെ നീണ്ടതായിരുന്നു. അയാള്‍ ചോദിച്ചു: ‘ഉറക്കം സുഖമായോ?’ എന്നിട്ട് അവളുടെ മറുപടി കേള്‍ക്കുവാന്‍ ശ്രദ്ധിക്കാതെ ഗാസ്സ് ഉയര്‍ത്തി, അതിലെ പാനീയം മുഴുവനും കുടിച്ചുതീര്‍ത്തു.’ദാഹിക്കുന്നുണ്ടോ?’ അയാള്‍ ചോദിച്ചു. അവള്‍ തലയാട്ടി. ‘…ടെക്‌സ്‌റ്റൈല്‍ കമ്പനി എവിടെയാണെന്ന് അറിയുമോ? നിങ്ങള്‍ക്ക് അറിയുമായിരിക്കുമെന്ന് എനിക്ക് തോന്നി. നിങ്ങള്‍ തുണികള്‍ക്കു നിറം കൊടുക്കുന്നവരാണല്ലോ.’ അവള്‍ പറഞ്ഞു. എന്നിട്ട് ഒരു മര്യാദച്ചിരി ചിരിച്ചു. അയാള്‍ ചിരിച്ചില്ല. അയാള്‍ വീണ്ടും വിസ്‌കി ഗാസ്സില്‍ ഒഴിച്ചു, സോഡകലര്‍ത്തി. എത്രയോ സമയം കിടക്കുന്നു, വര്‍ത്തമാനങ്ങള്‍ പറയുവാനും മറ്റും എന്ന നാട്യമായിരുന്നു അയാളുടേത്. അവള്‍ ചോദിച്ചു: ‘നിങ്ങള്‍ അറിയില്ലേ?’ അവള്‍ അക്ഷമയായിക്കഴിഞ്ഞിരുന്നു. എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തു കടന്ന്, വീട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്നുകൂടി അവള്‍ക്കു തോന്നി.അയാള്‍ പെട്ടെന്നു ചിരിച്ചു. വളരെ മെലിഞ്ഞ ചുണ്ടുകളായിരുന്നു അയാളുടേത്. അവ ആ ചിരിയില്‍ വൈരൂപ്യം കലര്‍ത്തി. ‘എന്താണ് തിരക്ക്?’ അയാള്‍ ചോദിച്ചു: ‘നേരം പതിനൊന്നേ മുക്കാലേ ആയിട്ടുള്ളൂ.’ അവള്‍ വാതില്ക്കലേക്കു നടന്നു. ‘നിങ്ങള്‍ക്കറിയുമെന്ന് ഞാന്‍ ആശിച്ചു.’ അവള്‍ പറഞ്ഞു: ‘നിങ്ങളും തുണിക്കച്ചവടമായിട്ട് ബന്ധമുള്ള ഒരാളാണല്ലോ.’ ‘എന്തു ബന്ധം? ഞങ്ങള്‍ തുണിയില്‍ ചായം ചേര്‍ക്കുന്നവരല്ല. ബോര്‍ഡ് വായിച്ചില്ലേ ഉ്യശിഴ എന്ന്.’ ‘അപ്പോള്‍……?’ ‘ആ അര്‍ത്ഥംതന്നെ. മരിക്കുക എന്നു കേട്ടിട്ടില്ലേ? സുഖമായി മരിക്കുവാന്‍ ഏര്‍പ്പെടുത്തിക്കൊടുക്കും ഞങ്ങള്‍.’ അയാള്‍ കസാലയില്‍ ചാരിക്കിടന്ന് കണ്ണുകളിറുക്കി, അവളെ നോക്കി ചിരിച്ചു. പെട്ടെന്ന് ആ വെളുത്ത പുഞ്ചിരി തന്റെ കണ്ണുകളിലാകെ വ്യാപിച്ച പോലെ അവള്‍ക്ക് തോന്നി. അവളുടെ കാലുകള്‍ വിറച്ചു. അവള്‍ വാതില്ക്കലേക്ക് ഓടി. പക്ഷേ, വാതില്‍ തുറക്കുവാന്‍ അവളുടെ വിയര്‍ത്ത കൈകള്‍ക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു. ‘ദയവുചെയ്ത് ഇതൊന്ന് തുറന്നുതരൂ.’ അവള്‍ പറഞ്ഞു: ‘എനിക്ക് വീട്ടിലേക്ക് പോവണം. എന്റെ കുട്ടികള്‍ കാത്തിരിക്കുന്നുണ്ടാവും.’ അയാള്‍ തന്റെ വാക്കുകള്‍ കേട്ട്, ക്രൂരചിന്തകള്‍ ഉപേക്ഷിച്ച്, തന്നെ സഹായിക്കുവാന്‍ വരുമെന്ന് അവള്‍ ആശിച്ചു. ‘ദയവുചെയ്ത് തുറക്കൂ.’ അവള്‍ വീണ്ടും യാചിച്ചു. അയാള്‍ വീണ്ടും വീണ്ടും വിസ്‌കി കുടിച്ചു. വീണ്ടും വീണ്ടും അവളെ നോക്കി ചിരിച്ചു. അവള്‍ വാതില്ക്കല്‍ മുട്ടിത്തുടങ്ങി: ‘അയ്യോ എന്നെ ചതിക്കുകയാണോ?’ അവള്‍ ഉറക്കെ വിളിച്ചു ചോദിച്ചു: ‘ഞാനെന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?’ അവളുടെ തേങ്ങല്‍ കുറച്ചു നിമിഷങ്ങള്‍ക്കുശേഷം അവസാനിച്ചു. അവള്‍ ക്ഷീണിച്ചു തളര്‍ന്ന് വാതിലിന്റെയടുത്ത് വെറും നിലത്ത് വീണു. അയാള്‍ യാതൊരു കാഠിന്യവുമില്ലാത്ത ഒരു മൃദുസ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവള്‍ ചില വാക്കുകള്‍ മാത്രം കേട്ടു: ‘…..പണ്ട് എന്റെ കിടപ്പുമുറിയില്‍, തണുപ്പുകാലത്ത് ഒരു പക്ഷി വന്നുപെട്ടു. മഞ്ഞകലര്‍ന്ന തവിട്ടുനിറം. നിന്റെ സാരിയുടെ നിറം. അത് ജനവാതിലിന്റെ ചില്ലിന്മേല്‍ കൊക്കുകൊണ്ട് തട്ടിനോക്കി. ചില്ല് പൊട്ടിക്കുവാന്‍ ചിറകുകള്‍ കൊണ്ടും തട്ടി, അത് എത്ര ക്ലേശിച്ചു! എന്നിട്ട് എന്തുണ്ടായി? അത് ക്ഷീണിച്ച് നിലത്തു വീണു. ഞാനതിനെ എന്റെ ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു കളഞ്ഞു.’ പിന്നീട് കുറേ നിമിഷങ്ങള്‍ നീണ്ടുനിന്ന മൗനത്തിനുശേഷം അയാള്‍ ചോദിച്ചു: ‘നിനക്കറിയാമോ മരണത്തിന്റെ മണം എന്താണെന്ന്?’ അവള്‍ കണ്ണുകള്‍ ഉയര്‍ത്തി അയാളെ നോക്കി. പക്ഷേ, ഒന്നും പറയുവാന്‍ നാവുയര്‍ന്നില്ല. പറയുവാന്‍ മറുപടി ഇല്ലാഞ്ഞിട്ടല്ല. മരണത്തിന്റെ മണം, അല്ല, മരണത്തിന്റെ വിവിധ മണങ്ങള്‍ തന്നെപ്പോലെ ആര്‍ക്കാണ് അറിയുക? പഴുത്ത വ്രണങ്ങളുടെ മണം, പഴത്തോട്ടങ്ങളുടെ മധുരമായ മണം, ചന്ദനത്തിരികളുടെ മണം… ഇരുട്ടുപിടിച്ച ഒരു ചെറിയ മുറിയില്‍ വെറും നിലത്തിട്ട കിടക്കയില്‍ കിടന്നുകൊണ്ട് അവളുടെ അമ്മ യാതൊരു അന്തസ്സും കലരാത്ത സ്വരത്തില്‍ പറഞ്ഞുകൊണ്ടിരുന്നു: ‘എനിക്ക് വയ്യാ മോളെ.. .വേദനയൊന്നൂല്യാ… ന്നാലും വയ്യ…’ അമ്മയുടെ കാലിന്മേല്‍ ഉണ്ടായിരുന്ന വ്രണങ്ങളില്‍ വെളുത്തു തടിച്ച പുഴുക്കള്‍ ഇളകിക്കൊണ്ടിരുന്നു. എന്നിട്ടും അമ്മ പറഞ്ഞു:— ‘വേദനയില്യ…’ പിന്നീട് അച്ഛന്‍. പ്രമേഹരോഗിയായ അച്ഛന് പെട്ടെന്ന് തളര്‍ച്ച വന്നപ്പോള്‍, ആ മുറിയില്‍ പഴത്തോട്ടങ്ങളില്‍നിന്നുവരുന്ന ഒരു കാറ്റു വന്നെത്തിയെന്ന് അവള്‍ക്ക് തോന്നി. അങ്ങനെ മധുരമായിരുന്നു ആ മുറിയില്‍ പരന്ന മണം…. അതും മരണമായിരുന്നു….അതൊക്കെ പറയണമെന്ന് അവള്‍ക്ക് തോന്നി. പക്ഷേ, നാവിന്റെ ശക്തി ക്ഷയിച്ചു കഴിഞ്ഞിരുന്നു. മുറിയുടെ നടുവില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്‍ അപ്പോഴും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു: ‘നിനക്ക് അറിയില്ല, ഉവ്വോ? എന്നാല്‍ പറഞ്ഞുതരാം. പക്ഷിത്തൂവലുകളുടെ മണമാണ് മരണത്തിന്… നിനക്കത് അറിയാറാവും, അടുത്തുതന്നെ. ഇപ്പോള്‍തന്നെ വേണമോ? ഏതാണ് നിനക്ക് ഏറ്റവും പ്രിയപ്പെട്ട നേരം? നേരേ മുകളില്‍നിന്നു നോക്കുന്ന സൂര്യന്റെ മുമ്പില്‍ ലജ്ജയില്ലാതെ ഈ ലോകം നഗ്നമായി കിടക്കുന്ന സമയമോ? അതോ, സന്ധ്യയോ?… നീ എന്തുപോലെയുള്ള സ്ത്രീയാണ്? ധൈര്യമുള്ളവളോ ധൈര്യമില്ലാത്തവളോ…’അയാള്‍ കസാലയില്‍നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു. അയാള്‍ക്ക് നല്ല ഉയരമുണ്ടായിരുന്നു. അവള്‍ പറഞ്ഞു: ‘എന്നെ പോവാന്‍ സമ്മതിക്കണം. ഞാനിങ്ങോട്ട് വരാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.’ ‘നീ നുണ പറയുകയാണ്. നീ എത്ര തവണ ഉദ്ദേശിച്ചിരിക്കുന്നു ഇവിടെ വന്നെത്തുവാന്‍! എത്രയോ സുഖകരമായ ഒരവസാനത്തിനു നീ എത്ര തവണ ആശിച്ചിരിക്കുന്നു. മൃദുലങ്ങളായ തിരമാലകള്‍ നിറഞ്ഞ, ദീര്‍ഘമായി നിശ്വസിക്കുന്ന കടലില്‍ ചെന്നു വീഴുവാന്‍, ആലസ്യത്തോടെ ചെന്നു ലയിക്കുവാന്‍ മോഹിക്കുന്ന നദിപോലെയല്ലേ നീ? പറയൂ, ഓമനേ… നീ മോഹിക്കുന്നില്ലേ ആ അവസാനിക്കാത്ത ലാളന അനുഭവിക്കുവാന്‍?’ ‘നിങ്ങള്‍ ആരാണ്?” അവള്‍ എഴുന്നേറ്റിരുന്നു. അയാളുടെ കൈവിരലുകള്‍ക്കു ബീഭത്സമായ ഒരാകര്‍ഷണമുണ്ടെന്ന് അവള്‍ക്ക് തോന്നി. ‘എന്നെ കണ്ടിട്ടില്ലേ?’ ‘ഇല്ല.’ ‘ഞാന്‍ നിന്റെ അടുത്ത് പലപ്പോഴും വന്നിട്ടുണ്ട്. ഒരിക്കല്‍ നീ വെറും പതിനൊന്നു വയസ്സായ ഒരു കുട്ടിയായിരുന്നു. മഞ്ഞക്കാമല പിടിച്ച്, കിടക്കയില്‍നിന്ന് തലയുയര്‍ത്താന്‍ വയ്യാതെ കിടന്നിരുന്ന കാലം. അന്ന് നിന്റെ അമ്മ ജനവാതിലുകള്‍ തുറന്നപ്പോള്‍ നീ പറഞ്ഞു, ‘അമ്മേ, ഞാന്‍ മഞ്ഞപ്പൂക്കള്‍ കാണുന്നു. മഞ്ഞ അലറിപ്പൂക്കള്‍ കാണുന്നു. എല്ലായിടത്തും മഞ്ഞപ്പൂതന്നെ…’ അത് ഓര്‍മ്മിക്കുന്നുണ്ടോ?’ അവള്‍ തലകുലുക്കി. ‘നിന്റെ കണ്ണുകള്‍ക്കുമാത്രം കാണാന്‍ കഴിഞ്ഞ ആ മഞ്ഞപ്പൂക്കളുടെയിടയില്‍ ഞാന്‍ നിന്നിരുന്നു. നിന്റെ കൈ പിടിച്ചു നിന്നെ എത്തേണ്ടയിടത്തേക്ക് എത്തിക്കുവാന്‍… പക്ഷേ, അന്നു നീ വന്നില്ല. നിനക്ക് എന്റെ സ്‌നേഹത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. ഞാനാണ് നിന്റെയും എല്ലാവരുടെയും മാര്‍ഗ്ഗദര്‍ശി എന്ന് നീ അറിഞ്ഞിരുന്നില്ല…” ‘സ്‌നേഹമോ, ഇത് സ്‌നേഹമാണോ?’ അവള്‍ ചോദിച്ചു. ‘അതെ, സ്‌നേഹത്തിന്റെ പരിപൂര്‍ണ്ണത കാണിച്ചുതരുവാന്‍ എനിക്കു മാത്രമേ കഴിയുകയുള്ളു, എനിക്ക് നീ ഓരോന്നോരോന്നായി കാഴ്ചവയ്ക്കും… ചുവന്ന ചുണ്ടുകള്‍, ചാഞ്ചാടുന്ന കണ്ണുകള്‍. അവയവഭംഗിയുള്ള ദേഹം… എല്ലാം… ഓരോ രോമകൂപങ്ങള്‍കൂടി നീ കാഴ്ചവയ്ക്കും. ഒന്നും നിന്‍േറതല്ലാതാവും, എന്നിട്ട് ഈ ബലിക്കു പ്രതിഫലമായി ഞാന്‍ നിനക്ക് സ്വാതന്ത്ര്യം തരും. നീ ഒന്നുമല്ലാതെയാവും. പക്ഷേ, എല്ലാമായിത്തീരും, കടലിന്റെ ഇരമ്പലിലും നീ ഉണ്ടാവും, മഴക്കാലത്ത് കൂമ്പുകള്‍ പൊട്ടിമുളയ്ക്കുന്ന പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും. പ്രസവവേദനയനുഭവിക്കുന്ന വിത്തുകള്‍ മണ്ണിന്റെയടിയില്‍ കിടന്നു തേങ്ങുമ്പോള്‍, നിന്റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും, നീ മഴത്തുള്ളികളാവും, നീ മണ്ണിന്റെ തരികളാവും… നീയായിത്തീരും ഈ ലോകത്തിന്റെ സൗന്ദര്യം….’ അവള്‍ എഴുന്നേറ്റുനിന്നു. തന്റെ ക്ഷീണം തീരെ മാറിയെന്ന് അവള്‍ക്കു തോന്നി. പുതുതായി കിട്ടിയ ധൈര്യത്തോടെ അവള്‍ പറഞ്ഞു: ‘ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, നിങ്ങള്‍ക്ക് ആളെ തെറ്റിയിരിക്കുന്നു. എനിക്കു മരിക്കുവാന്‍ സമയമായിട്ടില്ല. ഞാന്‍ ഒരു ഇരുപത്തേഴുകാരിയാണ്. വിവാഹിതയാണ്, അമ്മയാണ്. എനിക്കു സമയമായിട്ടില്ല. ഞാന്‍ ഒരു ഉദ്യോഗം നോക്കി വന്നതാണ്. ഇപ്പോള്‍ നേരം പന്ത്രണ്ടരയോ മറ്റോ ആയിരിക്കണം. ഞാന്‍ വീട്ടിലേക്കു മടങ്ങട്ടെ.’ അയാള്‍ ഒന്നും പറഞ്ഞില്ല. വാതില്‍ തുറന്ന്, അവള്‍ക്ക് പുറത്തേക്കു പോവാന്‍ അനുവാദം കൊടുത്തു. അവള്‍ ധൃതിയില്‍ ലിഫ്ട് അന്വേഷിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു. തന്റെ കാല്‍വെപ്പുകള്‍ അവിടെയെങ്ങും ഭയങ്കരമായി മുഴങ്ങുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി. ലിഫ്ടിന്റെ അടുത്തെത്തിയപ്പോള്‍ അവള്‍ നിന്നു. അവിടെ അതു നടത്തുന്ന ശിപായിയുണ്ടായിരുന്നില്ല. എന്നാലും അതില്‍ കയറി വാതിലടച്ച് അവള്‍ സ്വിച്ച് അമര്‍ത്തി. ഒരു തകര്‍ച്ചയുടെ ആദ്യസ്വരങ്ങളോടെ അതു പെട്ടെന്ന് ഉയര്‍ന്നു. താന്‍ ആകാശത്തിലാണെന്നും ഇടിമുഴങ്ങുന്നുവെന്നും അവള്‍ക്കു തോന്നി. അപ്പോഴാണ്, അവള്‍ ലിഫ്ടിന്റെ അകത്തു തൂക്കിയിരുന്ന ബോര്‍ഡ് കണ്ടത്: ‘ലിഫ്ട് കേടുവന്നിരിക്കുന്നു. അപകടം.’ പിന്നീട് എല്ലായിടത്തും ഇരുട്ടുമാത്രമായി. ശബ്ദിക്കുന്ന, ഗര്‍ജ്ജിക്കുന്ന ഒരു ഇരുട്ട്. അവള്‍ക്ക് അതില്‍നിന്നും ഒരിക്കലും പിന്നീട് പുറത്തു കടക്കേണ്ടിവന്നില്ല.
എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […] Train / ട്രെയിന്‍ (2020) October 3, 2020 by Vishnu എം-സോണ്‍ റിലീസ് – 2112 ഭാഷ കൊറിയന്‍ സംവിധാനം Ryu Seung-jin പരിഭാഷ അക്ഷയ് ഇടവലക്കാട്ട്, നിജോ സണ്ണി,സംഗീത് പാണാട്ടില്‍, അനന്ദു രജന,ആദം ദിൽഷൻ, മിഥുൻ പാച്ചു, അൻഷിഫ് കല്ലായി, റാഫി സലീം ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.0/10 കൊറിയൻ സിനിമ സീരിസുകളിൽ ഇന്നും പ്രേക്ഷകരെ കൗതുകമുണർത്തുന്ന കഥാതന്തുവാണ് പാരലൽ വേൾഡ് കൺസപ്റ്റ്. അതിൽ തന്നെ മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയും ആയാണ് ട്രെയിൻ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹിറ്റ് ദ […] Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
1, 1957-ലെ കേരള ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ, 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവാഹ രജിസ്ട്രേഷൻ നടത്തുന്നത് ജനന-മരണ രജിസ്ട്രേഷൻ യൂണിറ്റുകളിലാണ്. ബഹു. സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടി സ്ഥാനത്തിൽ 2008-ൽ ചട്ടങ്ങൾ പുറപ്പെടുവിച്ചതോടെ രജിസ്ട്രേഷനുകളുടെ എണ്ണവും ജോലിഭാരവും വർദ്ധിച്ചതോടൊപ്പം രജിസ്ട്രേഷൻ യൂണിറ്റുകളിൽ വ്യത്യസ്ത വിധത്തിൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ നട പ്പാക്കുന്നതിലുള്ള പ്രശ്നങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ആയതിനാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ വിശദമാക്കിയും നിലവിലുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ചും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 2. ഹിന്ദു വിവാഹ രജിസ്ട്രേഷൻ 2.1 1955-ലെ ഹിന്ദു വിവാഹ ആക്ട് പ്രകാരം നടക്കുന്ന വിവാഹങ്ങൾ 15 ദിവസത്തിനകം ഫാറം നമ്പർ 1-ൽ തദ്ദേശരജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. റിപ്പോർട്ടിനോടൊപ്പം ഭാര്യാ ഭർത്താക്കന്മാരുടെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ, ആദ്യ വിവാഹമല്ലെങ്കിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിന്റെ നിയമാനുസൃത രേഖകൾ / പങ്കാളി മരണപ്പെട്ടതിന്റെ രേഖകൾ എന്നിവ സമർപ്പിക്കു ന്നതിന്മേൽ വിവാഹം നടന്നത് ബോദ്ധ്യപ്പെട്ട രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. 2.2 വിവാഹം നടന്ന് 15 ദിവസത്തിനു ശേഷം 30 ദിവസം വരെ ലഭിക്കുന്ന വിവാഹ റിപ്പോർട്ടുകൾ കാലതാമസം മാപ്പാക്കി തദ്ദേശരജിസ്ട്രാർക്കു തന്നെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇതിനായി മേൽപ്പറഞ്ഞ രേഖകൾക്കൊപ്പം കാലതാമസം മാപ്പാക്കുന്നതിനുള്ള കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേ ക്ഷയും സമർപ്പിക്കേണ്ടതാണ്. 2.3 വിവാഹം നടന്ന് 30 ദിവസത്തിനു ശേഷം റിപ്പോർട്ടു ചെയ്യുന്ന വിവാഹങ്ങൾ ജില്ലാ രജിസ്ട്രാ റുടെ അനുമതിയോടെ രജിസ്റ്റർ ചെയ്യേണ്ടതാണ്. 2.4 ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹ ത്തിലെ രണ്ടു കക്ഷികളും ഹിന്ദുമത വിശ്വാസികളോ, ബുദ്ധ, ജൈന, സിഖ് മത വിശ്വാസികളോ ആയിരി ക്കേണ്ടതും വിവാഹം ഹിന്ദു വിവാഹ ആക്ടിലെ വ്യവസ്ഥ പ്രകാരം നടന്നിരിക്കേണ്ടതുമാണ്. എന്നാൽ പൗരത്വം പരിഗണിക്കാതെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. 2.5 വിവാഹ റിപ്പോർട്ട് നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ രജിസ്ട്രാർക്ക് സമർപ്പിക്കാവുന്ന താണ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഭാര്യാഭർത്താക്കന്മാർ നേരിട്ട് ഹാജരാകണമെന്നോ രജിസ്റ്ററിൽ ഒപ്പു വയ്ക്കണമെന്നോ വ്യവസ്ഥയില്ലാത്തതാണ്. 2.6 മൂന്നു രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ സമർപ്പിച്ച്, പത്തു രൂപ പകർപ്പു ഫീസ് ഒടുക്കി വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കാവുന്നതാണ്. ഹിന്ദു വിവാഹ രജിസ്ട്രേഷൻ സേവനങ്ങൾക്കായി മറ്റു യാതൊരു ഫീസും ഈടാക്കുവാൻ പാടുള്ളതല്ല. 2.7 വിവാഹ രജിസ്ട്രേഷനിലെ പേര്, വയസ്, തീയതികൾ മുതലായ സാര്വത്തായ വിവരങ്ങളിലെ തിരുത്തലുകൾ രജിസ്ട്രാർ ജനറലിന്റെ (പഞ്ചായത്ത് ഡയറക്ടർ) അനുമതിയോടെ നടത്തേണ്ടതാണ്. മറ്റു തിരുത്തലുകൾ സൂചന (2) പ്രകാരം ലോക്കൽ രജിസ്ട്രാർക്കു തന്നെ ചെയ്യാവുന്നതാണ്. 2.8 തിരുത്തലുകൾക്ക് ഫീസ് ഈടാക്കുന്നതിന് വ്യവസ്ഥയില്ല 3. പൊതു വിവാഹ രജിസ്ട്രേഷൻ 3.1 രജിസ്ട്രേഷൻ 3.1.1 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ നിലവിൽ വന്ന 29-2-2008 മുതൽ നടക്കുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായും കക്ഷികളുടെ മതഭേദമെന്യെ വിവാഹം നടന്ന സ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ വിവാഹം നടന്ന തീയതി മുതൽ 45 ദിവസങ്ങൾക്കകം ചട്ടപ്രകാര മുള്ള ഫാറം നമ്പർ 1-ൽ രണ്ട സെറ്റ് മെമ്മോറാണ്ടം സമർപ്പിക്കേണ്ടതാണ്. 3.1.2 ചട്ടങ്ങൾ നിലവിൽ വന്നതിനു മുമ്പു നടന്ന വിവാഹങ്ങളും ആവശ്യമെങ്കിൽ രജിസ്ട്രാർ ജനറ ലിന്റെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) അനുമതിയോടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 3.1.3 വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളും 2008-ലെ കേരള വിവാഹ ങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 3.1.4 27-6-2013 വരെ നടന്ന എല്ലാ വിവാഹങ്ങളും പ്രായ പരിധി പരിഗണിക്കാതെ രജിസ്റ്റർ ചെയ്യാവു ന്നതാണെന്ന് 27-6-13-ലെ 41832/ആർ.ഡി.3/2013/തസ്വഭവ നമ്പർ സർക്കാർ സർക്കുലറിൽ വ്യക്തമാക്കി യിട്ടുള്ളതിനാൽ ആയത് പ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്. 3.15 ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ മരണപ്പെട്ടുപോയ സംഗതിയിൽ ജീവിച്ചിരിക്കുന്നയാൾ വിവാഹ ത്തിന് സാക്ഷ്യം വഹിച്ച രണ്ടാളുകളുടെ ഒപ്പോടുകൂടിയ മെമ്മോറാണ്ടം, വിവാഹം നടന്നതിനുള്ള തെളിവും പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റും സഹിതം ഹാജരാക്കുന്ന പക്ഷം വിവാഹം രജിസ്റ്റർ ചെയ്യാവുന്ന താണ്.
2n02uv28lk13kq5fstml9araka 5irvtgkbmdimedd0taf6svoask web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 ബംഗ്ലദേശിൽ കാലവർഷത്തെത്തുടർന്നുണ്ടായ പ്രളയത്തിൽ തകർന്ന റെയിൽവേ ട്രാക്ക്. സുനാംഗഞ്ചില്‍നിന്നുള്ള കാഴ്ച. Image Credit: (Photo by Mamun Hossain / AFP) കാലവർഷത്തെത്തുടർന്ന് പ്രളയ ബാധിത മേഖലയിൽ താൽക്കാലിക ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം കഴിക്കുന്നയാൾ. ബംഗ്ലദേശിലെ കമ്പനിഗഞ്ചിൽനിന്നുള്ള കാഴ്ച. Image Credit: (Photo by AFP) കനത്ത മഴയെത്തുടർന്ന് പ്രളയബാധിത മേഖലയിലെ ക്യാംപിൽ കഴിയുന്നവർ ദുരിതാശ്വാസ വസ്തുക്കൾക്കായി കൈനീട്ടുന്നു. ബംഗ്ലദേശിലെ സിൽഹെറ്റ് മേഖലയിൽനിന്നുള്ള കാഴ്ച.
ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടിക ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം. യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം. ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, താഴെത്താഴെയായോ ഉപതാളുകളായോ ഉൾപ്പെടുത്തുക. "https://schoolwiki.in/index.php?title=സഹായം:ആർട്‌സ്_ക്ലബ്ബ്&oldid=1834291" എന്ന താളിൽനിന്ന് ശേഖരിച്ചത് ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 16:11, 11 ഓഗസ്റ്റ് 2022. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ഖാസിം സയിദ് ചാവക്കാട്: വേനൽ ചൂട് കനത്തതോടെ മുസ് രിസിൻറെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും പ്രിയമേറുന്നു. ഭൗമ സൂചിക പദവിയിലിടം നേടാൻ പോകുന്ന കൊടുങ്ങല്ലൂരിൻറ സ്വന്തം പൊട്ടുവെള്ളരിക്ക് (സ്നാപ്പ് മെലൻ) ചാവക്കാട്ട് ആവശ്യക്കാരേറെ. ദേശീയ പാതയോരത്ത് മണത്തല ബ്ലോക്ക് പഞ്ചായത്തിനു സമീപം കൊടുങ്ങല്ലൂർക്കാരനായാ വി.എസ് ഉമറാണ് പൊട്ടുവെള്ളരി കച്ചവടം ആരംഭിച്ചത്. ഏറെ കാലം അജ്മാനിലും മറ്റും പ്രവാസിയായിരുന്ന ഉമർ തിരിച്ചുവരവിനു ശേഷം കഴിഞ്ഞ മണത്തലനേർച്ചയോടനുബന്ധിച്ചാണ് മണത്തലയിൽ പൊട്ടുവെള്ളരിയും കക്കരി ജൂസും വിൽപ്പനയാരംഭിച്ചത്. പരീക്ഷാണാടിസ്ഥാനത്തിലാണ് തുടങ്ങിയതെങ്കിലും ഒരു മാസം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ കച്ചവടം വേരുറച്ചു തുടങ്ങി. കൊടുങ്ങല്ലൂർ പൊട്ടു വെള്ളരിയും ജൂസും എന്ന ഫ്ലക്സ് വെച്ചാണ് കച്ചവടം. കൊടുങ്ങല്ലൂരിലെ പാടത്തുപോയി കർഷകരിൽ നിന്ന് നേരിട്ടാണ് ഉമർ പൊട്ടുവെള്ളരി വാങ്ങുന്നത്. കൊടുങ്ങല്ലൂർ കഴിഞ്ഞാൽ ദേശീയപാതയിൽ വാടനാപ്പള്ളിയിലും മണത്തലയിലുമാണ് ഈ കച്ചവടമുള്ളത്. ആകലെ നിന്നുതന്നെ സവിശേഷമായി തോന്നുന്ന ഫ്ലക്സ് കാണുന്നവർ വാഹനങ്ങൾ ഒതുക്കി നിർത്തി ആദ്യം പൊട്ടുവെള്ളരിയുടെ പ്രത്യേകതയാണ് ചോദിക്കുന്നത്. ചാവക്കാട് മേഖലയിൽ പലയിടങ്ങളിലും പൊട്ടുവെള്ളരി കൃഷി ചെറുതായി നടക്കുന്നുണ്ടെങ്കിലും പലർക്കും ഇത് അറിയില്ലെന്ന് ഉമർ പറയുന്നു. ആദ്യം ജുസ് കുടിച്ച് സ്വാദ് ആസ്വദിച്ച് നോക്കിയാണ് ചിലർ പൊട്ടുവെള്ളരി തൂക്കി വാങ്ങുന്നത്. കിലോക്ക് അറുപതും ജൂസിന് മുപ്പതുമാണ് ചാവക്കാട് വില. ചൂട് വർദ്ധിച്ചതോടെ ജൂസിനും വെള്ളരിക്കും ആവശ്യക്കാർ കൂടിവരികയാണ്. ദേശീയ പാത‍യിലൂടെ യാത്ര ചെയ്യുന്ന ദീർഘ ദൂര വാഹനങ്ങളിൽ നിന്നുള്ളവരും ജൂസ് കുടിക്കാനിറങ്ങിത്തുടങ്ങിയിട്ടുണ്ട്. പകലിൻറെ ചൂടിന് കാഠിന്യം കുറക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തണ്ണിമത്തൻറെ ആധിപത്യത്തിനു വെല്ലുവിളിയാണ് കൊടുങ്ങല്ലൂരിൻറെ ഈ ജനപ്രിയ വെള്ളരി. റമദാൻ നോമ്പ് കാലം വരെ ഇവിടെ പിടിച്ച് നിൽക്കാനാണ് ഉമറിൻറെ പദ്ധതി. കൊടുങ്ങല്ലൂരിലെ പരമ്പരാഗതമായ കാർഷികോൽപ്പന്നമായ പൊട്ടുവെള്ളരി എറന്നാകുളം ജില്ലയുടെ ചില ഭാഗത്തും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ Breaking News Daily Round-up Top Stories World റഷ്യൻ എഫക്ട്; ഊർജം ലാഭിക്കാൻ ഫ്രാൻസ് പൊതു ഓഫീസുകളിലേക്കുള്ള ചൂടുവെള്ള വിതരണം നിർത്തുന്നു Evartha Desk 5 October 2022 ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി പൊതു കെട്ടിടങ്ങളിലെ ടോയ്‌ലറ്റുകളിലെ ചൂടുവെള്ളം ഓഫ് ചെയ്യുകയും പൊതു നീന്തൽക്കുളങ്ങളിലെ ജലത്തിന്റെ താപനില 1 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാൻ മുനിസിപ്പാലിറ്റികൾക്ക് ഉത്തരവിടുകയും ചെയ്യുമെന്ന് ഫ്രാൻസിന്റെ ഊർജ മന്ത്രാലയം അറിയിച്ചു. പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ ശീതകാലത്ത് വൈദ്യുതി മുടക്കമോ ഗ്യാസ് വിതരണത്തിലെ കുറവോ ഒഴിവാക്കുന്നതിനായി രൂപകൽപ്പന ചെയ്ത മേഖലാ-മേഖലാ ഊർജ്ജ സംരക്ഷണ നടപടികൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. റഷ്യ ഗ്യാസ് സപ്ലൈ വെട്ടിക്കുറച്ചതിനും ഊർജ വില കുതിച്ചുയരുന്നതിനുമുള്ള പ്രതികരണമായി രാജ്യത്തെ ഊർജ്ജ ഉപഭോഗം 10% കുറയ്ക്കാൻ വ്യവസായം, കുടുംബങ്ങൾ, മുനിസിപ്പൽ അധികാരികൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഫ്രഞ്ച് സ്റ്റേറ്റിന്റെ ഊർജ ബില്ലിന്റെ 10% ഭരണനിർവഹണ കെട്ടിടങ്ങളിൽ മാത്രം ചൂടുവെള്ളം ഉൽപ്പാദിപ്പിക്കുന്നുവെന്ന് അവിടെനിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിൽ ഊർജപ്രതിസന്ധി നിലനിൽക്കുന്നതിനാൽ, ന്യൂക്ലിയർ റിയാക്‌ടർ തകരാറുകളാൽ വലയുന്ന ഫ്രാൻസിന്റെ പവർ ഗ്രിഡിന് അമിത ആയാസം ഒഴിവാക്കാനുള്ള കേന്ദ്ര നയ സ്തംഭമായി ഫ്രാൻസ് “ലാ സോബ്രിയേറ്റ് എനർജെറ്റിക്” (ഊർജ്ജ കാര്യക്ഷമത) ആക്കി. ഇതോടൊപ്പം തന്നെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര ഉടമ്പടികളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനായി 2050 ഓടെ ഫ്രാൻസിന്റെ ഊർജ്ജ ഉപഭോഗം 40% കുറയ്ക്കുമെന്നും മാക്രോൺ പ്രതിജ്ഞയെടുത്തു.
മനുഷ്യന്‍ പറയുന്നു: ' ഞാന്‍ മരണപ്പെട്ടുപോയാലുണ്ടോ, ജീവനുള്ളവനായി പിന്നെ പുറത്തുകൊണ്ടുവരപ്പെടുന്നു?! [അതു സംഭവ്യമല്ല]' എന്ന്. وَيَقُول പറയും, പറയുന്നു الْإِنسَانُ മനുഷ്യന്‍ أَإِذَا مَا مِتُّ ഞാന്‍ മരിച്ചുപോയാലുണ്ടോ, ഞാന്‍ മരണപ്പെട്ടിട്ടാണോ لَسَوْفَ തീര്‍ച്ചയായും പിന്നീടു أُخْرَجُ ഞാന്‍ പുറത്തുകൊണ്ടുവരപ്പെടുന്നു حَيًّا ജീവനുള്ളവനായി 19:67 أَوَلَا يَذْكُرُ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا ﴾٦٧﴿ മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ; താന്‍ യാതൊന്നും ആയിരുന്നില്ലാത്ത ഘട്ടത്തില്‍, മുമ്പ് അവനെ നാം പടച്ചുണ്ടാക്കിയിരിക്കുന്നു എന്ന്?! أَوَلَا يَذْكُرُ ഓര്‍ക്കുന്നില്ലേ الْإِنسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാം അവനെ സൃഷ്ടിച്ചു (പടച്ചു)ണ്ടാക്കി എന്നു مِن قَبْلُ മുമ്പു وَلَمْ يَكُ അവന്‍ആയിരുന്നില്ലാത്തപ്പോള്‍, അവന്‍ ആയിരുന്നതുമില്ല شَيْئًا ഒരു വസ്തുവും, യാതൊന്നും 19:68 فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَـٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴾٦٨﴿ (നബിയേ,) എന്നാല്‍, നിന്‍റെ റബ്ബ്തന്നെയാണ (സത്യം)! നിശ്ചയമായും, അവരെയും (എല്ലാ) 'ചെകുത്താന്‍മാരെ' [പിശാചുക്കളെ]യും നാം ഒരുമിച്ചുകൂട്ടുന്നതാണ്; പിന്നീടു, അവരെ മുട്ടുകുത്തിയവരായ നിലയില്‍, നരകത്തിനു ചുറ്റും നാം ഹാജരാക്കുകയും ചെയ്യും. فَوَرَبِّكَ എന്നാല്‍ നിന്‍റെ റബ്ബ് തന്നെയാണ്لَ نَحْشُرَنَّهُمْ നിശ്ചയമായും നാം അവരെ ഒരുമിച്ചു കൂട്ടും وَالشَّيَاطِينَ പിശാചുക്കളെയും, ചെകുത്താന്‍മാരെയും ثُمَّ പിന്നെ പിന്നീടു لَنُحْضِرَنَّهُمْ നിശ്ചയമായും നാം അവരെ ഹാജരാക്കും حَوْلَ جَهَنَّمَ 'ജഹന്നമി'നു (നരകത്തിനു)ചുറ്റും جِثِيًّا മുട്ടുകുത്തിയവരായിക്കൊണ്ടു 19:69 ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَـٰنِ عِتِيًّا ﴾٦٩﴿ പിന്നീടു, പരമകാരുണികനായുള്ളവനോടു കൂടുതല്‍ ധിക്കാരം കഠിനമായിരുന്നവരേതോ അവരെ, എല്ലാ കക്ഷികളില്‍നിന്നും നാം വേര്‍തിരിക്കുന്നതുമാകുന്നു, ثُمَّ പിന്നെ لَنَنزِعَنَّ നിശ്ചയമായും നാം വേര്‍തിരിക്കും, നീക്കി എടുക്കും مِن كُلِّ شِيعَةٍ എല്ലാ കക്ഷിയില്‍ നിന്നും أَيُّهُمْ അവരില്‍ ഏതു കൂട്ടരാണോ (അവരെ) أَشَدُّ കൂടുതല്‍ കഠിനമായവര്‍ عَلَى الرَّحْمَـٰنِ പരമകാരുണികനോടു عِتِيًّا ധിക്കാരം 19:70 ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ﴾٧٠﴿ പിന്നെ, അതില്‍ [നരകത്തില്‍]കടന്നു എരിയുവാന്‍ അവരില്‍ ഏറ്റവും അര്‍ഹതയുള്ളവരെക്കുറിച്ചു നാം നല്ല വണ്ണം അറിയുന്നവനാകുന്നു. ثُمَّ പിന്നെ لَنَحْنُ തീര്‍ച്ചയായും നാം أَعْلَمُ നല്ല പോലെ അറിയുന്നവനാണ് بِالَّذِينَ ഒരു കൂട്ടരെപ്പറ്റി هُمْ അവര്‍ أَوْلَىٰ കൂടുതല്‍ അര്‍ഹതയുള്ളവരാണ്, കൂടുതല്‍ ബന്ധപ്പെട്ടവരാണ് بِهَا അതിനു, അതിനോടു صِلِيًّا കടന്നെരിയുവാന്‍, കടന്നെരിയുന്നതിനു അല്ലാഹുവിലും, പരലോകജീവിതത്തിലും വിശ്വാസമില്ലാത്തവരെ ഇരുത്തിചിന്തിപ്പിക്കത്തക്ക ഒരു ചോദ്യമാണ് 67-ാം വചനത്തില്‍ കാണുന്ന ചോദ്യം. ‘അതെ, മനുഷ്യന്‍ യാതൊന്നുംതന്നെ അല്ലാതിരുന്ന ഘട്ടത്തില്‍, മുമ്പ് അവനെ നാം സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നുവെന്നു അവന്‍ ഓര്‍ക്കുന്നില്ലേ?!’ ഒരു പക്ഷേ, പെട്ടെന്നു വല്ലവരും ഉത്തരം പറഞ്ഞേക്കും: ‘ഞാന്‍ എന്‍റെ മാതാപിതാക്കളില്‍ ‘ജനിച്ചവരാണല്ലോ’ എന്ന്. അതല്ലെങ്കില്‍ ‘ഇന്ദ്രിയത്തില്‍ നിന്നുണ്ടായി’ എന്നോ, ‘മണ്ണില്‍നിന്നു ഉല്‍ഭൂതനായി’ എന്നോ മറ്റോ പറഞ്ഞേക്കാം. എന്നാല്‍, ഒരോരുത്തന്‍റെയും ഉത്ഭവത്തെപ്പറ്റി പിന്നോട്ടു പിന്നോട്ടു കടന്നു ചെന്നു പരിശോധിക്കുമ്പോള്‍, നമ്മുടെ ബുദ്ധി- നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ ബുദ്ധി – ഒടുക്കം ഒരു ശുദ്ധശൂന്യതയില്‍ ചെന്നത്താതിരിക്കുവാന്‍ നിവൃത്തിയില്ല. അതെ, അങ്ങനെ തികച്ചും ശുദ്ധശൂന്യമായ ഒരവസ്ഥയില്‍ നിന്നാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഈ ബോധം അവനു വരുന്നില്ലെങ്കില്‍ അവന്‍റെ കാര്യം നിരാശാജനകം തന്നെ. ഈ ഓര്‍മ്മ അവനുണ്ടാകുന്ന പക്ഷം, അവന്‍ തന്‍റെ സ്രഷ്ടാവിലും, ഭാവിജീവിതത്തിലുമെല്ലാം വിശ്വസിക്കാതിരിക്കുകയില്ല താനും. 19:71 وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا ﴾٧١﴿ അതിനടുക്കല്‍ [നരകത്തിങ്കല്‍] വരുന്നവരല്ലാതെ നിങ്ങളില്‍ (ആരും) ഇല്ല; അതു [അക്കാര്യം] നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ അനിവാര്യവും, തീരുമാനിക്കപ്പെട്ടതുമാകുന്നു. وَإِن مِّنكُمْ നിങ്ങളില്‍ ഇല്ല إِلَّا وَارِدُهَا അതിനടുക്കല്‍ വരുന്നവരല്ലാതെ كَانَ അതാകുന്നു, അതായിരിക്കുന്നു عَلَىٰ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ حَتْمًا അനിവാര്യം, (ഒഴിവില്ലാത്തതു) مَّقْضِيًّا തീരുമാനം ചെയ്യപ്പെട്ടതു, വിധിക്കപ്പെട്ടതു 19:72 ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيًّا ﴾٧٢﴿ പിന്നീടു സൂക്ഷിച്ചുവന്നിട്ടുള്ളവരെ [സജ്ജനങ്ങളെ] നാം രക്ഷപ്പെടുത്തുകയും, അക്രമകാരികളെ മുട്ടുകുത്തിയവരായിക്കൊണ്ടു അതില്‍തന്നെ വിട്ടേക്കുന്നതുമാണ്. ثُمَّ പിന്നീടു نُنَجِّي നാം രക്ഷപ്പെടുത്തുന്നതാണ് الَّذِينَ യാതൊരു കൂട്ടരെ اتَّقَوا അവര്‍ സൂക്ഷിച്ചു വന്നു, കാത്തുസൂക്ഷിച്ചു ( ഭയഭക്തികാണിച്ചു) وَّنَذَرُ നാം വിട്ടേക്കുകയും ചെയ്യും الظَّالِمِينَ അക്രമികളെ فِيهَا അതില്‍ جِثِيًّا മുട്ടുകുത്തിയവരായികൊണ്ടു എല്ലാവരെയും അല്ലാഹു നരകത്തിനു ചുറ്റും ഹാജരാക്കുന്നു. അനന്തരം ദോഷബാധയെ സൂക്ഷിച്ചുവന്ന ഭയഭക്തന്മാരെ അതില്‍ അകപ്പെടാതെ രക്ഷപ്പെടുത്തുകയും, കുറ്റവാളികളെ അതില്‍ കടത്തി ശിക്ഷിക്കുകയും ചെയ്യുന്നു. നരകത്തിലെ അതിഭയങ്കരമായ കാഴ്ചകള്‍, ചുറ്റുപാടും നിന്നു നോക്കികണ്ടറിഞ്ഞശേഷം, സല്‍ഭാഗ്യവാന്‍മാര്‍ അവരുടെ വിശ്വാസത്തിന്‍റെയും, കര്‍മ്മത്തിന്‍റെയും നിലപാടനുസരിച്ചുള്ള വേഗതയില്‍, അവിടെനിന്നു രക്ഷപ്പെട്ടു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നു. മിന്നല്‍ വേഗത്തില്‍, വായുവേഗത്തില്‍, പക്ഷികളുടെ വേഗതയില്‍, കുതിരയുടെ വേഗതയില്‍ ഇങ്ങിനെ വിവിധ നിലയിലായിരിക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയെന്നു നബി വചനങ്ങളില്‍ വന്നിട്ടുണ്ട്. ദുര്‍ഭാഗ്യവാന്‍മാരാകട്ടെ, നരകത്തില്‍നിന്നു രക്ഷകിട്ടാതെ അതില്‍ വീണു കരിയുകയും, അവരവരുടെ അന്ധതയുടെയും, ധിക്കാരത്തിന്‍റെയും തോതനുസരിച്ചു ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. 19:73 وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَىُّ ٱلْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا ﴾٧٣﴿ വ്യക്തമായ തെളിവുകളായിക്കൊണ്ടു നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതികേള്‍പ്പിക്കപ്പെടുന്നതായാല്‍, അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുന്നതാണ്: 'രണ്ടില്‍ ഏതുവിഭാഗക്കാരാണു, ഏറ്റവും നല്ല സ്ഥാനമുള്ളവരും, കൂടുതല്‍ ഭംഗിയുള്ള സഭക്കാരും?!' എന്നു. وَإِذَا تُتْلَىٰ ഓതികേള്‍പ്പിക്കപ്പെട്ടാല്‍, ഓതിക്കൊടുക്കപ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ തെളിവുകളായിക്കൊണ്ട് قَالَ പറയുന്നതാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് أَيُّ الْفَرِيقَيْنِ രണ്ടുവിഭാഗത്തില്‍ ഏതാണു, രണ്ടില്‍ ഏതു സംഘമാണ് خَيْرٌ നല്ലതു, കൂടുതല്‍ നല്ലതു مَّقَامًا സ്ഥാനത്തില്‍ وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടതും, ഭംഗിയുള്ളതും نَدِيًّا സഭ, യോഗം, സഭയില്‍ 19:74 وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَـٰثًا وَرِءْيًا ﴾٧٤﴿ എത്ര തലമുറകളെയാണ്‌ ഇവരുടെമുമ്പ് നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ളതു! അവരാകട്ടെ, സാധനസാമഗ്രികളിലും, കാണ്മാനും (ഇവരെക്കാള്‍) മെച്ചപ്പെട്ടവരുമായിരുന്നു. وَكَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم അവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ, തലമുറയില്‍നിന്നു هُمْ അവര്‍ أَحْسَنُ നല്ലവര്‍, മെച്ചപ്പെട്ടവരാണ് أَثَاثًا സാധനസാമഗ്രികള്‍, ഉപകരണങ്ങള്‍ وَرِئْيًا കാണ്മാനും, കാഴ്ചയിലും ഭൗതികമായ സ്വാധീനശക്തിയോ, സുഖസൗകര്യങ്ങളോ രൂപലാവണ്യങ്ങളോ ഒന്നും തന്നെ നമ്മുടെ ശിക്ഷണ നടപടിയില്‍ നിന്നു അവരെ രക്ഷപ്പെടുത്തുവാന്‍ പര്യാപ്തമായില്ല, എന്നു സാരം. 19:75 قُلْ مَن كَانَ فِى ٱلضَّلَـٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَـٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا ﴾٧٥﴿ (നബിയേ) പറയുക: ' വല്ലവനും ദുര്‍മ്മാര്‍ഗത്തിലായിരിക്കുകയാണെങ്കില്‍, പരമകാരുണികനായുള്ളവന്‍ അവനു അയച്ചയച്ചുകൊടുത്തുകൊള്ളട്ടെ!' - അങ്ങനെ, തങ്ങള്‍ക്കു താക്കീതു നല്‍കപ്പെടുന്നതു - ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം - അവര്‍ കാണുമ്പോള്‍. ആരാണ് സ്ഥാനം (കൂടുതല്‍) ചീത്തയായവരെന്നും, സംഘം കൂടുതല്‍ ബലഹീനമായവരെന്നും അവര്‍ അറിഞ്ഞുകൊള്ളും! قُلْ പറയുക مَن كَانَ ആരെങ്കിലും ആയെങ്കില്‍ فِي الضَّلَالَةِ ദുര്‍മ്മാര്‍ഗ്ഗത്തില്‍, വഴിപിഴവില്‍ فَلْيَمْدُدْ അയച്ചുകൊടുത്തുകൊള്ളട്ടെ لَهُ അവനു الرَّحْمَـٰنُ പരമകാരുണികന്‍ مَدًّا ഒരു അയച്ചുകൊടുക്കല്‍ (അയച്ചയച്ചു) حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا رَأَوْا അവര്‍ കാണുന്നതായാല്‍, കാണുമ്പോള്‍ مَا يُوعَدُونَ അവരോടുതാക്കീതു ചെയ്യപ്പെടുന്നതു إِمَّا الْعَذَابَ ഒന്നുകില്‍ ശിക്ഷയെ وَإِمَّا السَّاعَةَ ഒന്നുകില്‍ (അല്ലെങ്കില്‍) അന്ത്യസമയത്തെ فَسَيَعْلَمُونَ അപ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും مَنْ ആരാണു, ഏതുകൂട്ടരാണു هُوَ അവര്‍ (അക്കൂട്ടര്‍) അവന്‍ شَرٌّ ചീത്തയായവര്‍, മോശപ്പെട്ടവര്‍ مَّكَانًا സ്ഥാനം, സ്ഥാനത്തില്‍ وَأَضْعَفُ കൂടുതല്‍ ദുര്‍ബ്ബലരും ശക്തി കുറഞ്ഞവരും جُندًا സംഘം, പട്ടാളം (ജനസ്വാധീനം) 19:76 وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا ﴾٧٦﴿ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു അല്ലാഹു സന്മാര്‍ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു. وَيَزِيدُ اللَّـهُ അല്ലാഹു വര്‍ദ്ധിപ്പിക്കും لَّذِينَ اهْتَدَوْا സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്കു, സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ക്കു هُدًى സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) وَالْبَاقِيَاتُ ശാശ്വത കര്‍മ്മങ്ങള്‍, നിലനില്‍ക്കുന്നവ الصَّالِحَاتُ നല്ലവ خَيْرٌ ഉത്തമമാണ്, നല്ലതാണ് عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ ثَوَابًا പ്രതിഫലം وَخَيْرٌ ഉത്തമവും, നല്ലതും مَّرَدًّا പരിണാമം, മടക്കം, പര്യവസാനം ഹിജ്റയുടെ മുമ്പ് മദ്ധ്യദശയില്‍ അവതരിച്ച സൂറത്തുകളില്‍ ഒന്നാണ് ഈ അദ്ധ്യായം. സത്യപ്രബോധനത്തില്‍ വിശ്വസിക്കുന്നവര്‍ അന്നു ഭൗതികമായ കഴിവുകളൊന്നുമില്ലാത്ത ദുര്‍ബ്ബലരായിരുന്നു. നിഷേധകന്മാരുടെ നിലയാകട്ടെ നേരെ മറിച്ചും. ഐഹികമായ എല്ലാ സുഖസൗകര്യങ്ങളും അവര്‍ക്കുണ്ട്. നബി (സ) തിരുമേനിയും സഹാബികളും സമ്മേളിക്കുന്ന സദസ്സ് കേവലം ചെറുതാണ്. പേരും പ്രശസ്തിയുമില്ലാത്ത കുറേ സാധുക്കളാണ് അതില്‍ പങ്കുകൊണ്ടിരുന്നത്. അതേ അവസരത്തില്‍ ഖുറൈശികള്‍ ‘ദാറുന്നദ് വ’ത്തില്‍ (*) ചേരുന്ന യോഗങ്ങളാകട്ടെ, കുബേരന്മാരുടെയും, നേതാക്കളുടെയും മഹാസമ്മേളനങ്ങളുമാണ്. സാധനസാമഗ്രികളിലും, ബാഹ്യമായ ആഢംബരമോടികളിലും അവരുടെ നില ഉന്നതമായിരുന്നു. തല്‍ഫലമായി, വിശുദ്ധഖുര്‍ആനില്‍ സത്യവിശ്വാസികള്‍ക്ക് നല്‍കപ്പെടുന്ന സന്തോഷവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, അവിശ്വാസികള്‍ പരിഹസിക്കുകയും, അഹങ്കാരപൂര്‍വ്വം പലതും പറയുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് മേല്‍ പ്രസ്താവിച്ച ചോദ്യങ്ങളും. ആര്‍ക്കാണ് കൂടുതല്‍ പ്രതാപവും സ്വാധീനവുമുള്ളത്? ആരുടെ സദസ്സാണ് കൂടുതല്‍ അന്തസ്സുള്ളത്? എന്നിങ്ങനെ പലതും. ഇത്തരം വാക്കുകള്‍ ഇന്നും ചില ആളുകള്‍ സദ്‌വൃത്തരായ ആളുകളെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുള്ളതാണ്. ഇങ്ങിനെയുള്ളവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞതിന്‍റെ സാരം ഇതാകുന്നു: അല്ലാഹുവിന്‍റെ ഭരണചട്ടം അവര്‍ മനസ്സിലാക്കുന്നില്ല. ദുര്‍മ്മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ക്ക് അല്ലാഹു കുറേ അയച്ചുവിട്ടുകൊടുക്കുക പതിവാകുന്നു. അതുപോലെത്തന്നെ, സന്മാര്‍ഗ്ഗചാരികളായ ആളുകള്‍ക്കു സന്മാര്‍ഗ്ഗബോധവും, അതിനുള്ള സാഹചര്യങ്ങളും അധികരിപ്പിച്ചുകൊടുക്കലും അവന്‍റെ പതിവത്രെ. ഈ നടപടിയാണ് ഇവിടെയും അവന്‍ സ്വീകരിച്ചിട്ടുള്ളത്. സല്‍ക്കര്‍മ്മ ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് അപ്പപ്പോള്‍തന്നെ അവന്‍ തികഞ്ഞ പ്രതിഫലം കൊടുക്കുകയല്ല ചെയ്യുന്നത്. ഓരോന്നിന്‍റേയും പ്രതിഫലം പൂര്‍ത്തിയായും, പരിപൂര്‍ണ്ണമായും നല്‍കപ്പെടുന്നതിനു ഒരു സമയമുണ്ട്. അപ്പോള്‍ മാത്രമേ ഓരോ വിഭാഗക്കാര്‍ക്കും അവരുടെ യഥാര്‍ത്ഥവും, സ്ഥിരവുമായ നിലപാടുകള്‍ ഇന്നതാണെന്ന് ശരിക്ക് വെളിപ്പെടുകയുള്ളു. അതുകൊണ്ട് തല്‍ക്കാലത്തെ സുഖസൗകര്യങ്ങളും, സ്വാധീനശക്തികളും കണ്ടു അവര്‍ വഞ്ചിതരാകേണ്ടതില്ല. ബുഖാരി, മുസ്‌ലിം (റ) മുതലായ ഹദീസു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ഒരു പ്രധാന സഹാബിയായ ഖബ്ബാബുബ്നുല്‍ – അറത്ത് (خباب بن الارت – رض ) പറയുകയാണ്‌: ‘എനിക്കു ആസ്വുബ്നു വാഇലി (عاس بن وائل ) ന്‍റെ പക്കല്‍ നിന്നു കുറച്ചു കടം കിട്ടുവാനുണ്ടായിരുന്നു. അത് തന്നുതീര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ അയാളെ സമീപിച്ചു. അയാള്‍ ഇങ്ങിനെ പറഞ്ഞു: ഇല്ല – നീ മുഹമ്മദില്‍ അവിശ്വസിക്കാതെ ഞാന്‍ അതു തന്നുതീര്‍ക്കയില്ല.’ ഞാന്‍ പറഞ്ഞു: ‘ഇല്ല – അല്ലാഹുവാണേ! നീ മരണപ്പെടുകയും, പുനരെഴുന്നേല്‍പ്പിക്കപ്പെടുകയും ചെയ്യുക എന്നല്ലാതെ ഒരിക്കലും ഞാന്‍ മുഹമ്മദില്‍ അവിശ്വസിക്കുകയില്ല.’ അപ്പോള്‍ ആസ്വു പറഞ്ഞു: (ശരി) എന്നാല്‍ ഞാന്‍ മരണപ്പെട്ട് എഴുന്നേല്‍പ്പിക്കപ്പെടുമ്പോള്‍ നീ എന്‍റെ അടുക്കല്‍ വന്നുകൊള്ളുക; എനിക്കവിടെ സമ്പത്തും, സന്തതികളും ഉണ്ടായിരിക്കും; അപ്പോള്‍ ഞാന്‍ നിന്‍റെ കടം തന്നുതീര്‍ത്തുകൊള്ളാം’ ഈ അവസരത്തിലാണ് …….. أَفَرَأَيْتَ الَّذِي كَفَرَ എന്ന ( അടുത്ത) വചനം അവതരിച്ചത്. ആസ്വിനെ മാത്രമല്ല, പരലോകജീവിതത്തെ നിഷേധിക്കുകയും, അതിനെക്കുറിച്ചു പുച്ഛമായി സംസാരിക്കുകയും ചെയ്യുന്നവരെയെല്ലാം തന്നെ കഠിനമായി താക്കീതു ചെയ്തുകൊണ്ടു അല്ലാഹു പറയുന്നു:- (*) ഖുറൈശികള്‍ കാര്യാലോചനകള്‍ നടത്തിയിരുന്ന ആലോചനാഹാളാണ് ദാറുന്നദ് വത്ത് (دار الندوة) 19:77 أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَـٰتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا ﴾٧٧﴿ എന്നാല്‍, നമ്മുടെ ലക്ഷ്യങ്ങളില്‍ അവിശ്വസിക്കുകയും, 'എനിക്കു നിശ്ചയമായും സ്വത്തും സന്താനവും നല്‍കപ്പെടു'മെന്നു പറയുകയും ചെയ്തവനെ നീ കണ്ടുവോ (നബിയേ)?! أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي كَفَرَ അവിശ്വസിച്ചവനെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍ وَقَالَ അവന്‍ പറയുകയും ചെയ്തു لَأُوتَيَنَّ നിശ്ചയമായും എനിക്കു നല്‍കപ്പെടും مَالًا സ്വത്തും, ധനം وَوَلَدًا സന്താനവും, മക്കളും 19:78 أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا ﴾٧٨﴿ അവന്‍ അദൃശ്യകാര്യത്തെ നോക്കിക്കണ്ടിരിക്കുന്നുവോ, അഥവാ പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല ഉടമ്പടിയും ഉണ്ടാക്കിവെച്ചിട്ടുണ്ടോ?! أَطَّلَعَ അവന്‍ നോക്കിക്കണ്ടുവോ الْغَيْبَ അദൃശ്യകാര്യം أَمِ അഥവാ, അതോ, അല്ലാത്തപക്ഷം اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു (വോ) عِندَ الرَّحْمَـٰنِ പരമകാരുണികന്‍റെ അടുക്കല്‍ عَهْدًا വല്ല ഉടമ്പടിയും 19:79 كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّا ﴾٧٩﴿ അങ്ങിനെയില്ല;- അവന്‍ പറയുന്നതു നാം രേഖപ്പെടുത്തുന്നതാകുന്നു; അവനു നാം ശിക്ഷ കൂട്ടിക്കൂട്ടികൊടുക്കുകയും ചെയ്യും. كَلَّا അങ്ങിനെയില്ല سَنَكْتُبُ നാം എഴുതുന്നതാണ്, രേഖപ്പെടുത്തുന്നതാണ് مَا يَقُولُ അവന്‍ പറയുന്നത് وَنَمُدُّ لَهُ അവനു നാം കൂട്ടി (വര്‍ദ്ധിപ്പിച്ചു, നീട്ടി) കൊടുക്കുകയും ചെയ്യും مِنَ الْعَذَابِ ശിക്ഷയില്‍നിന്നു مَدًّا ഒരു കൂട്ടല്‍, നീട്ടല്‍, വര്‍ദ്ധിപ്പിക്കല്‍ 19:80 وَنَرِثُهُۥ مَا يَقُولُ وَيَأْتِينَا فَرْدًا ﴾٨٠﴿ അവന്‍ (ആ) പറയുന്നതു [സ്വത്തും സന്താനവും] അവനോടു നാം അവകാശമെടുക്കുകയും, അവന്‍ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവനായി വരുകയും ചെയ്യുന്നതാകുന്നു. وَنَرِثُهُ നാം അവനോട് അവകാശമെടുക്കുകയും ചെയ്യും مَا يَقُولُ അവന്‍ പറയുന്നത് وَيَأْتِينَا അവന്‍ നമ്മുടെ അടുക്കല്‍ വരുകയും ചെയ്യും فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി അവന്‍റെ സന്താനമോ, സമ്പത്തോ ഒന്നും തന്നെ അവിടെ- പരലോകത്തു- ഉപകരിക്കുകയില്ല. അവന്‍ നിസ്സഹായനായിട്ടാണ് അല്ലാഹുവിന്‍റെ മുമ്പില്‍ വരുക. അവിടെ അവനു ലഭിക്കുവാനുള്ളതു വമ്പിച്ച ശിക്ഷ മാത്രമായിരിക്കും എന്നു സാരം. മനുഷ്യന്‍ താല്‍ക്കാലിക സുഖലഹരിയില്‍ മദോന്മത്തനായിക്കൊണ്ടിരിക്കുമ്പോള്‍ അതെല്ലാം തനിക്കു സ്വായത്തവും, സ്ഥിരാവകാശാവുമാണെന്നു ധരിച്ചുപോകുന്നു. അവന്‍റെ ജീവിതവും, അതില്‍ നടമാടിക്കൊണ്ടിരിക്കുന്ന നവംനവങ്ങളായ മാറ്റങ്ങളും, അവയുടെ അനന്തരസംഭവങ്ങളും ഒന്നുംതന്നെ അവന്‍റെ അധീനത്തിലല്ല സ്ഥിതിചെയ്യുന്നത്. ഈ പരമാര്‍ത്ഥത്തെ അവന്‍ വിസ്മരിച്ചുകളയുന്നു.അദൃശ്യവൃത്താന്തങ്ങള്‍ കണ്ടറിയുകയോ അല്ലാഹുവില്‍ നിന്നു യാതൊരു കരാറും എഴുതിവാങ്ങുകയോ ചെയ്തിട്ടില്ലാത്ത അവന്‍ എങ്ങിനെയാണതിനു ധൈര്യപ്പെടുന്നതെന്നത്രെ അല്ലാഹു ചോദിക്കുന്നത്. നിമിഷനേരം കൊണ്ടു കൊട്ടാരത്തില്‍ നിന്നു കുടിലിലേക്കും, സ്വന്തം മണിമാളികയില്‍ നിന്നു അന്യന്‍റെ കോലായയിലേക്കും നീങ്ങുവാന്‍ ഇടവന്നേക്കാമെന്നു അവന്‍ ഓര്‍ക്കാത്തതു ആശ്ചര്യം തന്നെ. പരലോകനിഷേധികളെക്കുറിച്ചു പലതും വിവരിച്ചശേഷം, തങ്ങളുടെ വിഗ്രഹാദിദൈവങ്ങളുടെ ശുപാര്‍ശ മൂലം തങ്ങള്‍ക്കു രക്ഷ കിട്ടിയേക്കുമെന്നു ധരിച്ചുവരുന്ന ബഹുദൈവവിശ്വാസികളെക്കുറിച്ചു പ്രസ്താവിക്കുന്നു: 19:81 وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا ﴾٨١﴿ തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കുകയാണ്. وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ آلِهَةً പല ദൈവങ്ങളെ لِّيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി لَهُمْ അവര്‍ക്ക്, ഇവര്‍ക്ക് عِزًّا ശക്തി, സഹായശക്തി 19:82 كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ﴾٨٢﴿ അങ്ങനെയല്ല; അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്. كَلَّا അങ്ങിനെയല്ല سَيَكْفُرُونَ അവര്‍ നിഷേധിക്കും بِعِبَادَتِهِمْ അവരുടെ ആരാധനയെ وَيَكُونُونَ അവര്‍ ആയിത്തീരുകയും ചെയ്യും عَلَيْهِمْ അവര്‍ക്ക്, ഇവര്‍ക്ക് ضِدًّا എതിര്‍, എതിരില്‍ പരദൈവങ്ങളെ സ്വീകരിക്കുന്നതിനു മുശ്രിക്കുകള്‍ ന്യായം പറഞ്ഞിരുന്നതു, അവര്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നായിരുന്നു. എന്നാല്‍, പരലോകത്തു വെച്ചു സംഭവിക്കുന്നതു നേരെ മറിച്ചായിരിക്കും. അവര്‍ തങ്ങളെ ആരാധിച്ചിരുന്നുവെന്നതു പോലും ആ ദൈവങ്ങള്‍ നിഷേധിക്കുകയും, അവര്‍ അവരുടെ വിരോധികളായിത്തീരുകയുമാണുണ്ടാകുക. വിഭാഗം - 6 19:83 أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَـٰطِينَ عَلَى ٱلْكَـٰفِرِينَ تَؤُزُّهُمْ أَزًّا ﴾٨٣﴿ (നബിയേ) നീ കാണുന്നില്ലേ - അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?! أَلَمْ تَرَ നീ കണ്ടില്ലേ, കാണുന്നില്ലേ أَنَّا أَرْسَلْنَا നാം അയച്ചിട്ടുണ്ടെന്നു الشَّيَاطِينَ പിശാചുക്കളെ عَلَى الْكَافِرِينَ അവിശ്വാസികളില്‍ تَؤُزُّهُمْ അവരെ ഇളക്കിക്കൊണ്ടു أَزًّا ഒരു ഇളക്കിവിടല്‍ 19:84 فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا ﴾٨٤﴿ അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. فَلَا تَعْجَلْ ആകയാല്‍ നീ ധൃതിപ്പെടരുത് عَلَيْهِمْ അവരെപ്പറ്റി إِنَّمَا نَعُدُّ നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് لَهُمْ അവര്‍ക്കു عَدًّا ഒരു എണ്ണല്‍ അവിശ്വാസികള്‍ക്കു അവരുടെ ഹിതമനുസരിച്ചു കൂത്താടി നടക്കുവാനും, സത്യത്തിന്‍റെ നേരെ കണ്ണടച്ചു പരിഹാസം കൊള്ളുവാനും അവരെ പ്രേരിപ്പിച്ചുവിടുന്ന ഒരു തരം പിശാചുക്കളെ അല്ലാഹു അയച്ചുവിട്ടിരിക്കുകയാണ്. യഥേഷ്ടം പ്രവര്‍ത്തിക്കുന്നതില്‍നിന്നു തല്‍ക്കാലം അല്ലാഹു അവരെ തടയുന്നില്ല. അവരുടെ ധിക്കാരത്തിന്‍റെ പ്രതിഫലം നല്‍കുന്ന സമയം വിദൂരമൊന്നുമല്ല. ഓരോ നാഴികയും, ഓരോ വിനാഴികയും അതിലേക്കുള്ള സമീപനമത്രെ. അധികം താമസിയാതെ അതിന്‍റെ എണ്ണം പൂര്‍ത്തിയാകുന്നതാണ്. പൗരസ്ത്യ മഹാകവിയായ ശൗഖീബേഗ് (شوقي بك) പറഞ്ഞതെത്ര വാസ്തവം! – دقات قلب المرء قائلة له ، ان الحياة دقائق و ثوانى (മനുഷ്യന്‍റെ ഹൃദയത്തിന്‍റെ മിടിപ്പുകള്‍ അവനോടു പറഞ്ഞുകൊണ്ടിരിക്കുകയാണ്: ജീവിതമെന്നാല്‍, മിനിട്ടുകളും സെക്കന്‍റുകളുമാകുന്നു.) അങ്ങനെ, ആ സമയം ഇതാ എത്താറായി. എത്തിക്കഴിഞ്ഞാല്‍ ഓരോന്നിന്‍റെയും, ഓരോരുത്തരുടേയും പ്രതിഫലങ്ങള്‍ ശരിക്കും, കൃത്യമായും, നല്‍കപ്പെടും – സംശയിക്കേണ്ടതില്ല. ബന്ധപ്പെടേണ്ടതുമില്ല. എല്ലാ ഓരോ കാര്യത്തിന്‍റേയും പ്രതിഫലം പരലോകത്തുവെച്ച് മാത്രമാണ് ലഭിക്കുകയെന്നും, ഇവിടെവെച്ച് ഏതു പ്രവൃത്തിക്കും ഫലം പ്രത്യക്ഷപ്പെടുകയില്ല എന്നും ധരിക്കുന്നതു ശരിയല്ല. പരലോകത്തേക്കു നീട്ടിവെക്കുന്ന ഭാഗവും, ഇവിടെവച്ചു തന്നെ അനുഭവപ്പെടുന്ന ഭാഗവും അതിലുണ്ടായിരിക്കും. നോക്കുക: അതാ ആ മുശ്രിക്കുകളുടെ ധിക്കാരഫലം അവര്‍ അനുഭവിക്കാന്‍ എത്ര കാലം കഴിയേണ്ടി വന്നു?! സൂറത്തു മര്‍യം അവതരിച്ച് കവിഞ്ഞ പക്ഷം പത്തുകൊല്ലം മാത്രം! അവരുടെ ധിക്കാരത്തിന്‍റെ ഭരണവും, ഭരണകൂടവും അവിടെ നിന്നു തുടച്ചുനീക്കപ്പെട്ടു. ഇസ്‌ലാമിന്‍റെ വിജയം പ്രത്യക്ഷപ്പെടുകയും ചെയ്തു. അതുപോലെ എത്രയോ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. 19:85 يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَـٰنِ وَفْدًا ﴾٨٥﴿ ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്‍റെ അടുക്കലേക്കു അതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം; يَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം الْمُتَّقِينَ ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ إِلَى الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ)അടുക്കലേക്ക് وَفْدًا അതിഥികളെന്ന നിലയില്‍, നിവേദകസംഘമായി 19:86 وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴾٨٦﴿ കുറ്റവാളികളെ ദാഹിച്ചവരായികൊണ്ടു നരകത്തിലേക്കു നാം തെളിക്കുകയും ചെയ്യുന്ന (ദിവസം).- وَنَسُوقُ നാം തെളിക്കുകയും ചെയ്യുന്ന الْمُجْرِمِينَ കുറ്റവാളികളെ إِلَىٰ جَهَنَّمَ നരകത്തിലേക്കു وِرْدًا ദാഹിച്ചവരായി 19:87 لَّا يَمْلِكُونَ ٱلشَّفَـٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا ﴾٨٧﴿ (അന്ന്) പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ, ശുപാര്‍ശക്കു അധികാരമുണ്ടായിരിക്കുന്നതല്ല. لَّا يَمْلِكُونَ അവര്‍ക്കു അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല الشَّفَاعَةَ ശുപാര്‍ശക്കു إِلَّا مَنِ ഒരുവനൊഴികെ اتَّخَذَ അവന്‍ ഉണ്ടാക്കിവെച്ചു, ഏര്‍പ്പെടുത്തി عِندَ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَهْدًا കരാറു, ഉടമ്പടി സജ്ജനങ്ങളായ ഭയഭക്തന്‍മാരെ അതിഥികളെപ്പോലെ ആദരിച്ചും, നിവേദകസംഘത്തെപ്പോലെ ബഹുമാനിച്ചും കൊണ്ടായിരിക്കും ഖിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടുക. ദുര്‍ജ്ജനങ്ങളാകുന്ന കുറ്റവാളികളെ ദാഹിച്ചു വലഞ്ഞ മൃഗങ്ങളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുമത്രെ കൊണ്ടുവരപ്പെടുക. സജ്ജനങ്ങള്‍, പരമകാരുണികനായ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗ്ഗത്തിലേക്ക് നയിക്കപ്പെടും. ദുര്‍ജ്ജനങ്ങള്‍, അവരുടെ ഫലം അനുഭവിക്കേണ്ടതിനായി നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യും. സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വഴി അല്ലാഹുവിങ്കല്‍ നല്ല നില സമ്പാദിച്ചവര്‍ക്കുമാത്രമേ അവിടെ ശുപാര്‍ശയുടെ പ്രശ്നമുള്ളു. ശുപാര്‍ശചെയ്‌വാനും, ശുപാര്‍ശ അനുഭവിക്കുവാനുമുള്ള അനുവാദം അവര്‍ക്കു മാത്രമേ നല്‍കപ്പെടുകയുമുള്ളു. സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സല്‍ഫലങ്ങള്‍ ലഭിക്കുവാന്‍ അര്‍ഹരായിത്തീര്‍ന്നവരെപ്പറ്റിയാണ്‌ ‘അല്ലാഹുവിങ്കല്‍ കരാറുണ്ടാക്കിവെച്ചവര്‍’ എന്നു പറഞ്ഞത്. 19:88 وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا ﴾٨٨﴿ അവര്‍ പറയുന്നു: 'പരമകാരുണികനായുള്ളവന്‍ [അല്ലാഹു] സന്താനം സ്വീകരിച്ചിരിക്കുന്നു' എന്നു! وَقَالُوا അവര്‍ പറയുന്നു اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَلَدًا സന്താനം, മക്കള്‍ 19:89 لَّقَدْ جِئْتُمْ شَيْـًٔا إِدًّا ﴾٨٩﴿ (ഹേ, ഇതു പറയുന്നവരെ!) തീര്‍ച്ചയായും നിങ്ങള്‍ ഘോരമായ ഒരു കാര്യം ചെയ്തിരിക്കയാണു!- لَّقَدْ جِئْتُمْ തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു, വരുത്തി شَيْئًا ഒരു കാര്യം إِدًّا ഘോരമായ, നികൃഷ്ടമായ, വമ്പിച്ച 19:90 تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا ﴾٩٠﴿ അതുനിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു. تَكَادُ ആവാറാകുന്നു السَّمَاوَاتُ ആകാശങ്ങള്‍ يَتَفَطَّرْنَ പൊട്ടിപ്പിളരുവാന്‍ مِنْهُ അതുനിമിത്തം وَتَنشَقُّ (വീണ്ടും) പിളരുവനും الْأَرْضُ ഭൂമി وَتَخِرُّ വീണു (തകര്‍ന്നു) പോവാനും الْجِبَالُ മലകള്‍ هَدًّا തകര്‍ന്നു, ഇടിഞ്ഞു, പൊളിഞ്ഞു 19:91 أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًا ﴾٩١﴿ (അതെ) പരമകാരുണികനായുള്ളവനു സന്താനം (ഉണ്ടെന്നു) അവര്‍ വാദിച്ചതിനാല്‍! [അത്രയും ഗൗരവമേറിയതത്രെ, ആ വാദം.] أَن دَعَوْا അവര്‍ വാദിച്ചതിനാല്‍ لِلرَّحْمَـٰنِ പരമകാരുണികനു وَلَدًا സന്താനം (ഉണ്ടെന്നു) മക്കളെ 19:92 وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴾٩٢﴿ സന്താനത്തെ സ്വീകരിക്കുക എന്നതു പരമകാരുണികനായുള്ളവനു യുക്തമായിരിക്കയില്ല. وَمَا يَنبَغِي യോജിക്കുകയില്ല, യുക്തമാവുകയില്ല,ചേരുകയില്ല لِلرَّحْمَـٰنِ പരമകാരുണികനു أَن يَتَّخِذَ അവന്‍ സ്വീകരിക്കുന്നത് وَلَدًا സന്താനത്തെ 19:93 إِن كُلُّ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَـٰنِ عَبْدًا ﴾٩٣﴿ ആകാശങ്ങളിലും, ഭൂമിയിലും ഉള്ളവരെല്ലാം (ഓരോരുത്തനും) പരമകാരുണികന്‍റെ അടുക്കല്‍ അടിയാനായിവരുന്നവരല്ലാതെയില്ല. إِن كُلُّ എല്ലാവരും (ഓരോരുത്തനും) അല്ല مَن فِي السَّمَاوَاتِ ആകാശങ്ങളിലുളവര്‍ وَالْأَرْضِ ഭൂമിയിലും إِلَّا آتِي വരുന്നവരല്ലാതെ, ചെല്ലുന്നവനല്ലാതെ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَبْدًا അടിയാനായി, അടിമയായി 19:94 لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا ﴾٩٤﴿ തീര്‍ച്ചയായും, അവരെ (മുഴുവനും) അവന്‍ ക്ലിപ്തമായി അറിയുകയും. (ശരിക്കു)എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു. لَّقَدْ തീര്‍ച്ചയായും أَحْصَاهُمْ അവന്‍ അവരെ ക്ലിപ്തമായി അറിയുന്നതാണ് وَعَدَّهُمْ അവരെ എണ്ണുക (കണക്കാക്കുക)യും ചെയ്തിരിക്കുന്നു عَدًّا ഒരു (ശരിയായ) എണ്ണല്‍ 19:95 وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَـٰمَةِ فَرْدًا ﴾٩٥﴿ അവരില്‍ ഓരോരുത്തനും 'ഖിയാമത്തു' നാളില്‍ ഒറ്റപ്പെട്ടവനായി അവന്‍റെ അടുക്കല്‍ വരുന്നവരത്രെ. وَكُلُّهُمْ അവരെല്ലാവരും آتِيهِ അവന്‍റെ അടുക്കല്‍ വരുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി സൃഷ്ടികളുടെ എണ്ണം, വണ്ണം സ്വഭാവം, പ്രവൃത്തി, വാക്കു, ശ്വാസം, പര്യവസാനം എന്നുവേണ്ട ചെറുതും വലുതുമായ സര്‍വ്വകാര്യങ്ങളും – സ്ഥലകാലവ്യത്യാസമില്ലാതെ – അല്ലാഹു അറിയുന്നു. ഓരോരുത്തനും, ഏകനും നിസ്സഹായനുമായിട്ടത്രെ ഖിയാമത്തുനാളില്‍ അവന്‍റെ മുമ്പാകെ വരുന്നത്. അവന്‍റെ രക്ഷയും തുണയുമല്ലാതെ അവിടെ ആര്‍ക്കും യാതൊരു അവലംബവും ഇല്ലതന്നെ. അവന്‍റെ പ്രീതിയും, രക്ഷയും ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു:- 19:96 إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَـٰنُ وُدًّا ﴾٩٦﴿ നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ക്കു പരമകാരുണികനായുള്ളവന്‍ സ്നേഹം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ سَيَجْعَلُ ഉണ്ടാക്കികൊടുക്കും, ഏര്‍പ്പെടുത്തികൊടുക്കും لَهُمُ അവര്‍ക്കു الرَّحْمَـٰنُ പരമകാരുണികന്‍ وُدًّا സ്നേഹം , താൽപര്യം അതായതു: അല്ലാഹുവിന്‍റെയും, മലക്കുകളുടെയും, ഭൂമിയിലുള്ളവരുടെയുമെല്ലാം സ്നേഹം അവര്‍ക്കു ലഭിക്കുന്നതാകുന്നു. നബി (സ) ഇപ്രകാരം അരുളിചെയ്തതായി ബുഖാരി, മുസ്‌ലിം, തിര്‍മദി (റ) മുതലായവര്‍ നിവേദനം ചെയ്യുന്നു. وعنه عن النبي، صلى الله عليه وسلم، قال‏:‏ ‏”‏إذا أحب الله العبد نادى جبريل‏:‏ إن الله تعالى يحب فلانًا، فأحببه، فيحبه جبريل، فينادي في أهل السماء‏:‏ إن الله يحب فلانًا، فأحبوه، فيحبه أهل السماء، ثم يوضع له القبول في الأرض‏”‏ ‏(‏‏(‏متفق عليه‏)‏‏) وفي رواية لمسلم ‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏”‏إن الله تعالى إذا أحب عبدًا دعا جبريل، فقال ‏:‏ إني أحب فلانًا فأحببه، فيحبه جبريل، ثم ينادي في السماء، فيقول‏:‏ إن الله يحب فلانًا، فأحبوه فيحبه أهل السماء، ثم يوضع له القبول في الأرض، وإذا أبغض عبدًا دعا جبريل فيقول‏:‏ إني أبغض فلانًا، فأبغضه، فيبغضه جبريل، ثم ينادي في أهل السماء، إن الله يبغض فلانًا، فأبغضوه، ثم توضع له البغضاء في الأرض‏”‏‏.‏ സാരം: ‘അല്ലാഹു ഒരു അടിയാനെ സ്നേഹിക്കുന്നപക്ഷം ജിബ്രീലിനോടു അവന്‍ പറയും: ‘ഇന്ന ആളെ ഞാന്‍ സ്നേഹിക്കുന്നുണ്ട്, അതിനാല്‍ നീയും അവനെ സ്നേഹിക്കുക’ എന്നു. അങ്ങനെ, അതു ആകാശത്തില്‍ വിളിച്ചു പറയപ്പെടും. പിന്നീടു അവനു ഭൂമിയിലും സ്നേഹമുണ്ടായിത്തീരുന്നു. അതാണു അല്ലാഹു ഈ (96-ാം) വചനത്തില്‍ പറയുന്നത്. തിരുമേനി ഈ വചനം ഓതുകയും ചെയ്തു. 19:97 فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًا لُّدًّا ﴾٩٧﴿ എന്നാല്‍, ഇതു[ഖുര്‍ആന്‍] നാം നിന്‍റെ ഭാഷയില്‍ (അവതരിപ്പിച്ച്) എളുപ്പമാക്കിത്തന്നിരിക്കുന്നതു, ഭയഭക്തന്‍മാര്‍ക്കു ഇതുകൊണ്ട് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും, കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീതുചെയ്യുവാനും വേണ്ടിത്തന്നെയാണ്. فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാമതിനെ എളുപ്പമാക്കിയിരിക്കുന്നു, സൗകര്യപ്പെടുത്തിയിരിക്കുന്നു بِلِسَانِكَ നിന്‍റെ ഭാഷയില്‍ لِتُبَشِّرَ നീ സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ (തന്നെ) بِهِ അതുകൊണ്ടു, അതു മൂലം الْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക് وَتُنذِرَ നീ താക്കീതു നല്‍കുവാനും മുന്നറിയിപ്പ് നല്‍കുവാനും (തന്നെ), بِهِ അതുകൊണ്ട് قَوْمًا ഒരു ജനതക്കു لُّدًّا കുതര്‍ക്കികളായ 19:98 وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًۢا ﴾٩٨﴿ എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പു നാം നശിപ്പിച്ചുകളഞ്ഞിരിക്കുന്നു! അവരില്‍നിന്നു ഒരാളെയെങ്കിലും നീ കാണുന്നുണ്ടോ? അല്ലെങ്കില്‍, അവരുടേതായ വല്ല ലഘുശബ്ദവും നീ കേള്‍ക്കുന്നുണ്ടോ?! وَكَمْ എത്രയോ. എത്ര أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളില്‍ നിന്നു, തലമുറകളായി هَلْ تُحِسُّ നീ അറിയുന്നുണ്ടോ, കാണുന്നുണ്ടോ مِنْهُم അവരില്‍ നിന്നു مِّنْ أَحَدٍ ഒരാളെയെങ്കിലും (ആരെയെങ്കിലും) أَوْ تَسْمَعُ അല്ലെങ്കില്‍ നീ കേള്‍ക്കുന്നുണ്ടോ لَهُمْ അവരുടെ, അവര്‍ക്കു رِكْزًا ലഘുശബ്ദം (വല്ല നേരിയ ശബ്ദവും) ഇല്ല, ഒന്നുമില്ല. ഇങ്ങിനി മടങ്ങിവരാത്തവണ്ണം അവരെല്ലാം നാമാവശേഷമായിപ്പോയി! ഈ നിയമം ഇവര്‍ക്കും- നിലവിലുള്ള അവിശ്വാസികള്‍ക്കും – ബാധകമാണെന്നു ഇവര്‍ ഓര്‍ത്തുകൊള്ളട്ടെ എന്നു സാരം. ‘നിന്‍റെ ഭാഷയില്‍’ (بِلِسَانِكَ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം അറബിഭാഷയില്‍ എന്നാണെന്നു വ്യക്തമാണ്. ഖുര്‍ആന്‍ അറബി ഭാഷയില്‍ അവതരിപ്പിക്കുവാനുള്ള കാരണം അടുത്ത സൂറത്ത് 113-ാം വചനത്തിന്‍റെ വിവരണത്തില്‍ വെച്ചു നമുക്കുവായിക്കാം. اِن شاء الله ഈ സൂറത്തിന്‍റെ ആദ്യവചനങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങളില്‍ ചിലതു അവസാന വചനങ്ങളിലും ആവര്‍ത്തിക്കപ്പെട്ടുകാണാം. അതായതു: ഈസാ(അ) നെ ക്കുറിച്ചു ക്രിസ്ത്യാനികള്‍ക്കുള്ള പിഴച്ച വിശ്വാസം 35, 36 വചനങ്ങളില്‍ അല്ലാഹു പറഞ്ഞു. അന്ത്യദിനത്തില്‍ ജനങ്ങള്‍ രണ്ടുതരക്കാരായിരിക്കുമെന്നും, ഒന്ന് ‘മുത്തഖീ’കളും മറ്റൊന്നു ‘മുജ് രിമു’കളും ആണെന്നും, അഥവാ ദോഷബാധയെ സൂക്ഷിച്ചു നടക്കുന്ന ഭയഭക്തന്മാരും, സത്യത്തെ ധിക്കരിച്ചു നടക്കുന്ന കുറ്റവാളികളും, ഒന്നാമത്തെ വിഭാഗത്തിനു മോക്ഷവും, രണ്ടാമത്തെ വിഭാഗത്തിനു ശിക്ഷയുമാണ്‌ അനുഭവപ്പെടുക എന്നും പ്രസ്താവിച്ചു. ഈ ലോകത്തുള്ളതുപോലെ, ശുപാര്‍ശകൊണ്ടു രക്ഷ നേടുവാന്‍ അവിടെ ഒരു നിവര്‍ത്തിയുമില്ലെന്നും വ്യക്തമാക്കി. എന്നിരിക്കെ, ഈസാ(അ) നെ മനുഷ്യപാപങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തമായി സങ്കല്‍പ്പിക്കുന്നതിലും, അദ്ദേഹത്തിന്‍റെ ശുപാര്‍ശ കൊണ്ടു മോക്ഷം നേടാമെന്നു വിചാരിക്കുന്നതിലും അര്‍ത്ഥമില്ലല്ലോ. തുടര്‍ന്നുകൊണ്ടു: ഈസാ (അ) നബിയോ മറ്റാരെങ്കിലുമോ ദൈവപുത്രനാണെന്ന വാദത്തിന്‍റെ കഴമ്പില്ലായ്മ ചൂണ്ടിക്കാട്ടുന്നു. ആകാശഭൂമികളെയും, മറ്റെല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന കര്‍ത്താവിനു ഒരു പുത്രന്‍റെ ആവശ്യം നേരിട്ടുവെന്നു ധരിക്കുന്നതില്‍പരം വിഡ്ഢിത്തം മറ്റെന്താണ്?! ഈ അന്ധവിശ്വാസത്തെ അടിയോടെ ഖണ്ഡിക്കുന്ന തത്വം ഒരൊറ്റ വാചകത്തില്‍ അല്ലാഹു വിവരിക്കുന്നു. യാതൊരു സംശയത്തിനും വകയില്ലാത്ത ആ വാക്യം സ്വയം വ്യക്തമാണ്. ഹൃദയത്തെ ആകര്‍ഷിക്കുന്ന ഒരു ഖണ്ഡിതതത്വം! ഹൃദയത്തെ തട്ടിയുണര്‍ത്തുന്ന ശൈലിയും! إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا അതെ, സൃഷ്ടിലോകത്തുള്ള ഏതൊരുവനും – ഈസാ (അ)യാകട്ടെ, മറ്റാരെങ്കിലുമാകട്ടെ- സ്രഷ്ടാവിന്‍റെ സന്നിധിയില്‍ അടിമയുടെ നില മാത്രമേയുള്ളു. എന്നുവെച്ചാല്‍ : യജമാനത്വവും, ആരാധ്യതയും- അഥവാ സംരക്ഷകത്വവും ദൈവത്വവും ( الربوبية و الالوهية ) അല്ലാഹുവിനു മാത്രമാണ്. മറ്റുള്ള വസ്തുവിനെല്ലാമുള്ളത് അടിമത്തവും, ആരാധനാര്‍പ്പണവും ( العبودية و العبادة ) മാത്രം. യേശുവിന്‍റെ ദൈവത്വത്തില്‍ വിശ്വസിക്കുന്നവരേ! ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കു നിഷേധിക്കാമോ? ഇല്ലെങ്കില്‍ പിന്നെ, ഈസാ (അ) നബിക്കും അല്ലാഹുവിന്‍റെ മുമ്പില്‍ വെറും അടിമയായിരിക്കുവാനേ അര്‍ഹതയുള്ളു- ആരാധ്യനായിരിക്കുവാന്‍ അര്‍ഹതയില്ല; ദാസനായിരിക്കുവാനേ നിവൃത്തിയുള്ളൂ – യജമാനനായിരിക്കുക സാധ്യമല്ല; ദൈവികവിധിക്കു വിധേയനാകുവാനേ തരമുള്ളു- വിധികര്‍ത്താവായിരിക്കുവാന്‍ മാര്‍ഗ്ഗമില്ല. സൃഷ്ടികളെല്ലാം അവന്‍റെ അടിയാന്മാരായിരിക്കുക, ഒരാള്‍ മാത്രം അതില്‍ നിന്നു ഒഴിവായിരിക്കുക, അതു ഉണ്ടാകാവതല്ല. 96-98ല്‍, സൂറത്തിനെ ഉപസംഹരിപ്പിച്ചുകൊണ്ടുള്ള ഉപദേശമാകുന്നു. പ്രധാനമായ രണ്ടു തത്വങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്: (1) സത്യവിശ്വാസത്തിന്‍റെയും സല്‍ക്കര്‍മ്മങ്ങളുടെയും മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്കു താമസിയാതെ അല്ലാഹു ജനഹൃദയങ്ങള്‍ തുറന്നുകൊടുക്കുന്നതും, അങ്ങിനെ അവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായി പരിണമിക്കുന്നതുമാകുന്നു. ഈ ഭാഗ്യം നേടിക്കഴിഞ്ഞവര്‍ – വ്യക്തിയാകട്ടെ, ജനതയാകട്ടെ – ഭൂമുഖത്തു നേതൃത്വവും സ്വീകരണവും ഉള്ളവരായിരിക്കുമല്ലോ. (2) സത്യത്തിനെതിരില്‍ അക്രമവും ധിക്കാരവും കാണിക്കുന്നവര്‍ക്ക് മുമ്പു നശിപ്പിക്കപ്പെട്ടുപോയ ജനങ്ങളുടെ അനുഭവമാണ് ഉണ്ടാവുക. അഥവാ അവരുടെ ‘പേരും ചൂരും’ നിലനില്‍ക്കുകയില്ല. ഈ രണ്ടു കാര്യങ്ങളും ഇസ്‌ലാമിന്‍റെ ആദ്യകാലത്തു – അടുത്തടുത്ത കാലങ്ങളിലായി- നമ്മുടെ സമുദായം കണ്ടുകഴിഞ്ഞതാണ്:- അതാ, ഒരു കാലം നമുക്കു കഴിഞ്ഞുപോയി; ലോകം നമ്മെ സ്നേഹിച്ചു; മാനിച്ചു. നമ്മുടെ ഉപദ്രവമോ അക്രമമോ ഭയന്നിട്ടല്ല – നീതിയും മര്യാദയും കാംക്ഷിച്ചു മാത്രം. ജനങ്ങള്‍ നമ്മിലേക്കു ഓടിവന്നു; നമ്മെ വിളിച്ചുവരുത്തി. പട്ടണങ്ങള്‍ അവയുടെ കവാടം നമുക്കു തുറന്നുതന്നു. കോട്ടകളുടെ താക്കോലുകള്‍ നമുക്കു എല്പിക്കപ്പെട്ടു. കാരണം? അന്നു നമ്മുടെ വിശ്വാസകര്‍മ്മങ്ങള്‍ പരിശുദ്ധങ്ങളായിരുന്നു. അജ്നാദീനിലെയും, യര്‍മൂക്കിലെയും (*) പോര്‍ക്കളങ്ങളില്‍, ബൈസന്തീന്‍ (റോമാ) സാമ്രാജ്യസേന മുസ്‌ലിംകളോടു പടപൊരുതുമ്പോള്‍, സിരിയാ നിവാസികള്‍ അവര്‍ക്കു സ്നേഹസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. ബുസ്രാപട്ടണം അതിന്‍റെ കവാടം തുറന്നുകൊടുത്തു. ഹിംസു( حمص) നിവാസികള്‍ അവര്‍ക്കു പല ഒത്താശകളും ചെയ്തുകൊടുത്തു. ത്വറാബല്‍സ് (طرابلس )അവരെ സ്വീകരിക്കുവാന്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. സ്വൂര്‍ ( صور) പട്ടണം, അതിന്‍റെ കോട്ടയില്‍ കാവല്‍ക്കാര്‍ വേണ്ടതില്ലെന്നുവെച്ചു. (**) മുസ്ലിംകള്‍ ഈജിപ്തിന്‍റെ ഭാഗത്തേക്കു നീങ്ങിയപ്പോള്‍ അവരെ സ്വാഗതം ചെയ്തതു ക്രിസ്ത്യാനികളായിരുന്നു. അവര്‍ അവിടെ പ്രവേശിച്ചപ്പോള്‍ യാതൊരു മാര്‍ഗ്ഗ തടസ്സവും അവരെ ബാധിച്ചില്ലെന്നു മാത്രമല്ല, ഭക്ഷണാദിസാധന സാമഗ്രികള്‍ക്കുപോലും അവര്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇതെല്ലം ഒന്നാം വിഭാഗത്തെ സംബന്ധിച്ച പഴയ ചരിത്രങ്ങളാണ്. രണ്ടാം വിഭാഗക്കാരുടെ കര്‍മ്മഫലത്തെക്കുറിച്ചു അധികമൊന്നും പറയേണ്ടതായിട്ടില്ല. ഈ ഖുര്‍ആന്‍ വചനം അവതരിച്ചു 15 കൊല്ലങ്ങളായപ്പോഴേക്കും, വിശുദ്ധഖുര്‍ആന്‍റെ പ്രബോധനത്തെ ധിക്കാരപൂര്‍വ്വം – സര്‍വ്വശക്തിയുമുപയോഗിച്ചു – എതിര്‍ത്തിരുന്ന വന്‍ ശക്തികളെല്ലാം മുഖം കുത്തിനിലംപതിച്ചു കഴിഞ്ഞു. ആ ചരിത്രം, ഗ്രന്ഥങ്ങളുടെ താളുകളില്‍ നിറഞ്ഞു കിടക്കുകയാണല്ലോ. و الحمدلله رب العالمين (*) ശാം രാജ്യങ്ങളില്‍പ്പെട്ട രണ്ടു രാജ്യങ്ങള്‍ (*) സ്ഥലങ്ങള്‍ ഫലസ്തീന്‍ – സിരിയാ പടങ്ങളില്‍ കാണാം. 19. مريم - മര്‍യം സൂറത്ത് മര്‍യം : 01-40 സൂറത്ത് മര്‍യം : 41-65 സൂറത്ത് മര്‍യം : 66-98 സൂറത്ത് മര്‍യം : വ്യാഖ്യാനക്കുറിപ്പ്‌ ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
സത്യം പറയാമല്ലോ, ആഴ്ചപ്പതിപ്പുകളില്‍ വരാറുള്ള തുടരന്‍ നോവലുകള്‍ ഞാന്‍ വായിക്കാറില്ല. പുസ്തകമായി ഇറങ്ങിയാല്‍ വാങ്ങി വായിക്കും. പണ്ടൊക്കെ മാതൃഭൂമിയില്‍ വന്നിരുന്ന നോവല്‍ വിവര്‍ത്തനങ്ങള്‍ മുടങ്ങാതെ വായിക്കുമായിരുന്നു. ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍, സുവര്‍ണ്ണലത തുടങ്ങിയവ ഓര്‍ക്കുന്നു. അന്നൊക്കെ പുസ്തകപ്രസിദ്ധീകരണവും അവയുടെ ലഭ്യതയും കുറവായിരുന്നു. ഇപ്പോള്‍ അതിനൊന്നും പ്രയാസമില്ലാതായി. പിന്നെ എന്തിന് ആനുകാലികങ്ങളില്‍ ഖണ്ഡശ്ശ വായിക്കണം? ആഴ്ചകഴിയുമ്പോഴേക്കും കഥാപാത്രങ്ങളെയും സംഭവങ്ങളേയും മറന്നുപോകും. തുടര്‍ച്ച കിട്ടില്ല. നമ്മുടെ ഓര്‍മ്മയേയും ഏകാഗ്രതയേയും ശിഥിലീകരിക്കുന്ന നിരവധി വിനോദോപാധികള്‍ ഇന്നുണ്ട്. ടി.വി മുതല്‍ മൊബൈല്‍ വരെ. ഇലസ്ട്രേഷനാണ് ആനുകാലികവായനയിലെ ഒരധികസാധ്യത. രണ്ടാമൂഴത്തിന് നമ്പൂതിരിയും ഭുജംഗയ്യന് ഏ എസ്സും വരച്ചിരുന്ന ചിത്രങ്ങള്‍ ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. (പണ്ട് മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന നോവലുകള്‍ക്ക് ഇലസ്ട്രേഷനു പകരം സ്ഥിരം നടീനടന്മാരെ വെച്ച് എടുത്ത ഫോട്ടോഗ്രാഫുകള്‍ കൊടുത്തു കണ്ടിട്ടുണ്ട്. നോവലിന്റെ അവസാനം "ഈ നോവലിലെ കഥാപാത്രങ്ങളും അഭിനേതാക്കളും" എന്ന് പ്രത്യേകം ക്രെഡിറ്റ് ചിത്രസഹിതം ചേര്‍ത്തിരുന്നു!) ഇപ്പോള്‍ കെ. ഷെരീഫും ഭാഗ്യനാഥനും കെ.പി.മുരളീധരനും ചാന്‍സും എല്ലാം നന്നായി വരയ്ക്കുന്നുണ്ട്. ആ ചിത്രങ്ങള്‍ നോക്കി താളുകള്‍ മറിച്ചുപോകും. പുസ്തകം വരാന്‍ കാത്തിരിക്കും. മനോജ് കുറൂരിന്റെ പുതിയ നോവല്‍ ആഴ്ചപ്പതിപ്പില്‍ വരാന്‍ പോകുന്നു എന്ന പരസ്യം കണ്ടപ്പോഴാണ് ഇതൊക്കെ ആലോചനയില്‍ വന്നത്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ മനോജിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന കൃതിയുടെ ആദ്യവായനക്കാരില്‍ ഒരാളായിരുന്നു ഞാന്‍. ഭാഷാപരവും ഇതിവൃത്തപരവുമായ അതിന്റെ സവിശേഷതകളെപ്പറ്റി പറയുവാന്‍ പുസ്തകമിറങ്ങിയ ശേഷം നടന്ന സംവാദത്തിലും പങ്കെടുത്തിരുന്നു. മനോജിന്റെ പുതിയ നോവലിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇപ്പോള്‍ മാഗ്സ്റ്ററില്‍ വീക്കിലി ഡിജിറ്റലായി കിട്ടുന്നുണ്ട്. മുന്‍ലക്കങ്ങളും സൂക്ഷിക്കാമെന്ന സൗകര്യവുമുണ്ട്. അതിനാല്‍ തുടര്‍വായന തുടങ്ങാമെന്നു കരുതുന്നു. വാല്‍മുറി: ഒരിക്കല്‍ കോഴിക്കോട്ട് ടൗണ്‍ഹാളില്‍വെച്ച് ഒരു നോവലിസ്റ്റ് വി.കെ.എനോട് ആഴ്ചപ്പതിപ്പില്‍ വരുന്ന തന്റെ നോവല്‍ വായിക്കാറുണ്ടോ എന്നു ചോദിച്ചു. "ഞാന്‍ കണ്ണശ്ശരാമായണം വായിക്കാറില്ല" എന്നായിരുന്നു അതികായന്റെ മറുപടി!
മലയാളത്തിൽ ജയറാം, രാജസേനൻ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്, ഇപ്പോൾ അങ്ങനൊരു ചിത്രത്തെ കുറിച്ചാണ് സംവിധായകൻ രാജസേനൻ പറയുന്നത്, സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ് എന്ന ചിത്രത്തിൽ ജയറാം,... സിനിമ വാർത്തകൾ9 months ago ജയറാമിനെ തന്നോടുള്ള അകൽച്ചയെ കുറിച്ച് രാജസേനൻ!! മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം, രാജസേനൻ ടീം. ഇരുവരും ഒന്നിച്ചു പതിനാറ് സിനിമകൾ ആണ് മലയാള സിനിമക്ക് നൽകിയത്. ഇരുവരും തമ്മിൽ പിണക്കത്തിൽ ആണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. പലതരത്തിലുള്ള... സിനിമ വാർത്തകൾ9 months ago ജയറാമും,സംവിധായകൻ രാജസേനനും തമ്മിൽ ചില അഭിപ്രായവത്യാസങ്ങൾ ഉണ്ടായിരുന്നു;ഇപ്പോൾ ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാരണം തുറന്നു പറയുന്നു, മണക്കാട് രാമചന്ദ്രൻ മലയാളികളുടെ പ്രിയങ്കരനായ നടൻ ആണ് ജയറാം.ഒരുപാടു ഹിറ്റു ചിത്രങ്ങൾ അദ്ദേഹം മലയാളസിനിമക്കു സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ആ വിജയം തുടർന്ന് പോകാൻ ജയറാമിന് സാദിച്ചില്ല. ഒപ്പമുണ്ടയിരുന്നു മറ്റു താരങ്ങൾ മുന്നോട്ടു കുതിച്ചപ്പോളും താരം സ്വയം പരാജയപെടുകയായിരുന്നു. ഇപ്പോൾ...
സൺഫുഡ് ചലഞ്ച്ഡ് സെല്ലുകൾ (SCCs) ഫോസിലൈസ്ഡ്, പ്രോസസ്ഡ്, ടോക്സിക് സെല്ലുലാർ മാലിന്യങ്ങൾക്ക് ഒരു പുതിയ ആവേശകരവും വിഷരഹിതവുമായ ബദലാണ്.സൺഫുഡ് ക്ലോറെല്ലക്ലോറെല്ല, ക്ലോറെക്സ് എന്നും അറിയപ്പെടുന്ന ക്ലോറെല്ല അനുബന്ധം ക്ലോറെല്ല, സൂര്യനിൽ നിന്ന് വിളവെടുക്കുന്ന അമിനോ ആസിഡുകളും പോഷക സമ്പുഷ്ടമായ സസ്യകോശങ്ങളും അടങ്ങുന്ന ഒരു വിപ്ലവകരമായ ബഹുമുഖ ആന്റിഓക്‌സിഡന്റാണ്. വിറ്റാമിൻ എ, അയൺ, മറ്റ് കോശങ്ങളുടെ പ്രവർത്തനവും മെറ്റബോളിസവും മെച്ചപ്പെടുത്തുന്ന ജലത്തിൽ ലയിക്കുന്ന, ഓക്സിജൻ സപ്ലിമെന്റാണ് ക്ലോറെല്ല. ക്ലോറെലേറ്റ് (അല്ലെങ്കിൽ ക്ലോറോഫിൽ) വളരെ സെലക്ടീവ്, വെള്ളത്തിൽ ലയിക്കുന്ന, ഓർഗാനിക് ലായകമാണ്, ഇത് കാര്യക്ഷമമായ സെല്ലുലാർ ഗതാഗതം, energyർജ്ജ ഉത്പാദനം, ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അവശ്യ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും സഹകരിച്ച് പ്രവർത്തിക്കുന്നു. സൺഫുഡ് ചലഞ്ച്ഡ് സെല്ലുകൾ മികച്ച ആരോഗ്യം നൽകുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. പ്രായമാകുമ്പോൾ, നമ്മുടെ ശരീരം പരിസ്ഥിതി നശീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിന്റെ രൂപവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുകയും മികച്ച ആരോഗ്യം നിലനിർത്തുകയും ചെയ്യുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ (പ്രയോജനകരമായ സൂക്ഷ്മാണുക്കൾ) ഉത്പാദിപ്പിക്കുന്നു.സൺഫുഡ് ക്ലോറെല്ല സൺഫുഡ് ക്ലോറെല്ലപ്രായപൂർത്തിയായവർക്കുള്ള സപ്ലിമെന്റുകളുടെ കാര്യത്തിൽ, പ്രായമാകൽ വിരുദ്ധ പോഷകങ്ങൾ നിറഞ്ഞ സ്വാഭാവിക, ഉയർന്ന പഞ്ചസാര, കൊഴുപ്പ് കുറഞ്ഞ, ഉയർന്ന ടിഷ്യു, ഫൈറ്റോ ന്യൂട്രിയന്റ് ഫ്രീ ഉൽപ്പന്നത്തേക്കാൾ മികച്ചത് എന്താണെന്ന് ഒരാൾ അത്ഭുതപ്പെടുന്നു. ക്ലോറെലേറ്റ് ഒരു ശക്തമായ, മൾട്ടി-ഫങ്ഷണൽ, ആന്റിഓക്‌സിഡന്റ് മൾട്ടി-പോഷക സപ്ലിമെന്റാണ്. സൺഫുഡ് ചലഞ്ച്ഡ് സെല്ലുകളിൽ നിന്നുള്ള ഈ ശക്തമായ പോഷക സമ്പുഷ്ടമായ സത്ത് കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു; ഇത് കുടൽ സംരക്ഷകനായി പ്രവർത്തിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ക്ലോറെലേറ്റ് വിഷവസ്തുക്കളെ ഇല്ലാതാക്കാനും മുറിവ് ഉണക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ പ്രധാന ഘടകങ്ങളായ വീക്കം കുറയ്ക്കുക, കൂടുതൽ energyർജ്ജ നിലകൾ, രോഗം, വാർധക്യം എന്നിവയുടെ അപകടസാധ്യത എന്നിവ കുറയ്ക്കുന്ന ശക്തമായ പോഷകാഹാര സഹായമാണ് സൺഫുഡ് ക്ലോറെലേറ്റ്. സൺഫുഡ് ചലഞ്ച്ഡ് സെല്ലുകൾ, ട്രൈ-ഗ്ലൈക്കോസൈലേറ്റഡ് ഗ്ലൂക്കോസാമൈൻ, എൽ-സിസ്റ്റീൻ, എൻ-അസറ്റൈൽയൂറമിക് ആസിഡ് (എൻ-അസറ്റൈൽ സിസ്റ്റീൻ), എൽ-മെഥിയോണിൻ, ബ്രോമെലൈൻ (ബ്രോമെലൈൻ എന്നിവ വിജയകരമായി ഉപയോഗിച്ചുവരുന്നു. അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സ).സൺഫുഡ് ക്ലോറെല്ല സൺഫുഡ് ക്ലോറെല്ലക്ലോറെല്ലയ്ക്ക് വളരെ കുറഞ്ഞ ലയിക്കുന്ന നില ഉള്ളതിനാൽ, നിങ്ങളുടെ ദഹനനാളത്തിൽ പ്രവേശിക്കാതെ തന്നെ നിങ്ങളുടെ രക്തപ്രവാഹത്തിൽ ലയിക്കുന്നത് എളുപ്പമാണ്. ആമാശയത്തിലെ ആസിഡുകളാൽ ക്ലോറെല്ലയെ തകർക്കാൻ കഴിയാത്തതിനാൽ, ഇത് കുടലിലേക്ക് വേഗത്തിൽ നീങ്ങുന്നതിനാൽ ഇത് പലപ്പോഴും ദഹന സഹായമായി ഉപയോഗിക്കുന്നു. ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ എന്നിവയുള്ള ആളുകൾക്ക് ക്ലോറെലേറ്റ് അടങ്ങിയ ഒരു സപ്ലിമെന്റ് മികച്ചതാണ്, കാരണം ഇത് ആമാശയം ഉൽപാദിപ്പിക്കുന്ന വാതകത്തിന്റെ അളവ് കുറയ്ക്കുകയും അന്നനാളത്തിലെ അധിക ആസിഡ് ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് എളുപ്പത്തിൽ ദഹിക്കുന്നതിനാൽ, നമ്മുടെ ശരീരത്തിന് ആവശ്യമായ ധാരാളം ധാതുക്കളും പോഷകങ്ങളും നൽകുന്നതിനാൽ ക്ലോറലേറ്റ് ഏത് ഭക്ഷണത്തിലും സുരക്ഷിതമായി ഉൾപ്പെടുത്താം. ശരിയായ പ്രവർത്തനത്തിന് ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സെലിനിയം എന്നിവയും ക്ലോറെലേറ്റ് ഗണ്യമായ അളവിൽ നൽകുന്നു. വിപണിയിലെ മിക്ക പോഷക സപ്ലിമെന്റുകളിൽ നിന്നും വ്യത്യസ്തമായി, സൺഫുഡ് ക്ലോറെല്ല പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പ്രധാന പോഷകങ്ങൾ എന്നിവയുടെ ശരിയായ സംയോജനം എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്ന രൂപത്തിൽ നൽകുന്നു. ആമാശയത്തിലെ അമിത ആസിഡിലൂടെ നഷ്ടപ്പെടുന്ന പോഷകങ്ങൾ നിറയ്ക്കാൻ ക്ലോറെലേറ്റ് സഹായിക്കുന്നു, അതേസമയം നിങ്ങളുടെ ധമനികളിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കംചെയ്യാൻ എൻ-അസറ്റൈൽ സിസ്റ്റീൻ സഹായിക്കുന്നു. മറ്റൊരു ശക്തമായ ആന്റിഓക്‌സിഡന്റാണ് ബ്രോമെലൈൻ. നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിൽ നിന്ന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇത് തടയുന്നു. ക്ലോറെലേറ്റുമായി സംയോജിപ്പിക്കുമ്പോൾ, വൻകുടൽ, പ്രോസ്റ്റേറ്റ്, സ്തനം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ പല തരത്തിലുള്ള അർബുദങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ബ്രോമെലെയ്ന് കഴിയും. എൻ-അസറ്റൈൽ ന്യൂറാമിക് ആസിഡ് നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥികൾ, പാൻക്രിയാസ്, വൃക്കകൾ, കരൾ, ഹൃദയം എന്നിവയ്ക്കും ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സൺഫുഡ് ക്ലോറെല്ല ഉപയോഗിക്കാനുള്ള മറ്റൊരു കാരണം ആന്റിഓക്‌സിഡന്റുകളുടെ ഉയർന്ന സാന്ദ്രതയാണ്. ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെയും മറ്റ് വിഷവസ്തുക്കളെയും ചെറുക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ രണ്ട് തരത്തിലും പ്രവർത്തിക്കുന്നു, കാരണം അവ നമ്മൾ കഴിക്കുന്ന വിഷവസ്തുക്കളെ ചെറുക്കുക മാത്രമല്ല, പാരിസ്ഥിതിക പ്രകോപിപ്പിക്കലുകൾക്കും ഫ്രീ റാഡിക്കൽ തന്മാത്രകൾക്കും വിധേയമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ, ഫ്രീ റാഡിക്കൽ നാശനഷ്ടങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനും ക്ലോറെലേറ്റ് ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുണങ്ങൾക്ക് പുറമേ, സന്ധിവാതം, അൽഷിമേഴ്സ് രോഗം, പ്രമേഹം, കരൾ രോഗം എന്നിവയുടെ ലക്ഷണങ്ങളെ കുറയ്ക്കുന്നതിനും energyർജ്ജ നില വർദ്ധിപ്പിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ പ്രവർത്തനത്തിനും ക്ലോറെലേറ്റ് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അസ്ഥി കോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പല്ലുകൾ ശക്തിപ്പെടുത്തുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തിലെ പിഗ്മെന്റേഷൻ വർദ്ധിപ്പിക്കുന്നതിനും എക്സിമ, മെലാസ്മ, സോറിയാസിസ്, കടുത്ത മുഖക്കുരു തുടങ്ങിയ ഗുരുതരമായ ചർമ്മരോഗങ്ങൾ ചികിത്സിക്കുന്നതിനും ക്ലോറെലേറ്റ് കാണിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഉപകാരപ്രദമായ മറ്റ് പലതരം സപ്ലിമെന്റുകളും വിപണിയിൽ ഉണ്ടെങ്കിലും, സൺഫുഡ് ക്ലോറെല്ല ഒരു ദിവസേനയുള്ള സപ്ലിമെന്റായി കഴിക്കുന്നത് പോഷകങ്ങളുടെ ഏറ്റവും പൂർണ്ണമായ ഉറവിടം നൽകുന്നു, പ്രത്യേകിച്ചും കുറവുള്ള ആളുകൾക്ക് ഇത് ഉപയോഗപ്രദമാണ്. ഇത് ഒരു സമ്പൂർണ്ണ ഭക്ഷണമായതിനാൽ, ആരോഗ്യം നിലനിർത്താൻ ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ചില വാണിജ്യ ഉൽപന്നങ്ങളിൽ ക്ലോറെല്ല കാണപ്പെടുന്നുണ്ടെങ്കിലും, ഇപ്പോഴും സപ്ലിമെന്റുകളിൽ ലഭ്യമായ പോഷകങ്ങളുടെ ഏറ്റവും പൂർണ്ണമായ ഉറവിടമാണിത്. ഇക്കാരണത്താൽ, സൺഫുഡ് സപ്ലിമെന്റുകൾ ഉൾപ്പെടെ സൺഫുഡ് ക്ലോറെല്ല ഇന്ന് വിപണിയിലെ ഏറ്റവും മികച്ച സപ്ലിമെന്റുകളിൽ ഒന്നാണ്.
വസിഷ്ഠന്‍ തുടര്‍ന്നു: ഈ വാസനകളെ, അജ്ഞതയെ, മനുഷ്യന്‍ നിഷ്പ്രയാസം ആര്‍ജ്ജിച്ചു കൂട്ടിവയ്ക്കുന്നു. സുഖദായകമാണെന്നുതോന്നുമെങ്കിലും അവ ദു:ഖത്തിനു കാരണമാകുന്നു. ആത്മജ്ഞാനത്തെ മറയ്ക്കുന്നതുകൊണ്ടാണ്‌ ഇത്‌ സുഖം തരുന്നതായി തോന്നുന്നത്‌. ലവണ രജാവിന്‌ ഒരേയൊരുമണിക്കൂറിനെ ഒരായുസ്സുകാലമാക്കാന്‍ കഴിഞ്ഞുവല്ലോ. ഈ മനോപാധി, വാസന, എന്തെങ്കിലും ചെയ്യാന്‍ സ്വയം അശക്തമാണ്‌. എന്നാല്‍ കണ്ണാടിയില്‍ക്കാണുന്ന ദീപനാളത്തിന്റെ ഇളക്കം പോലെ വാസനകള്‍ വളരെ ഊര്‍ജ്ജസ്വലമായി കാണപ്പെടുന്നു. “മനോഹരമായി വരച്ചുവച്ച ചിത്രപടത്തിലെ സ്ത്രീയ്ക്ക്‌ ഒരു സ്തീയുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യാനാകാത്തതുപോലെ വാസനകള്‍ പ്രബലങ്ങളാണെന്നു തോന്നുമെങ്കിലും സ്വയമായി എന്തെങ്കിലും ചെയ്യാന്‍ അവ പര്യാപ്തമല്ല.” ജ്ഞാനിയെ ഭ്രമിപ്പിക്കാന്‍ അതിനാവില്ല. എന്നാല്‍ മൂഢനെ അതു കീഴടക്കുന്നു. മരുഭൂമിയിലെ കാനല്‍ ജലം കണ്ട്‌ മൃഗങ്ങള്‍ വിഡ്ഢികളാവുന്നു. എന്നാല്‍ ബുദ്ധിയുള്ള മനുഷ്യന്‌ അതിന്റെ സത്യമറിയാം. മനോപാധികള്‍ക്ക്‌ നൈമിഷികമായ അസ്തിത്വമേയുള്ളു; എങ്കിലും ഒഴുക്കുള്ള നദിപോലെ അതിനു സ്ഥിരതയുള്ളതായി തോന്നുന്നു. അതിന്‌ സത്യത്തെ മൂടാന്‍ കഴിയുന്നതുകൊണ്ട്‌ സ്വയം ഉണ്മയാണെന്നു ഭാവിക്കുന്നു. എന്നാല്‍ അതിനെ അറിയാന്‍ തുനിഞ്ഞാലോ, അതിന്റെ ‘കഥയില്ലായ്മ’ വെളിപ്പെടുന്നു. തുലോം ദുര്‍ബ്ബലമായ ചെറുനാരുകള്‍ പിരിച്ചു കൂട്ടി ശക്തിയുള്ള കയറുണ്ടാക്കുന്നതുപോലെ വാസനകള്‍ ശക്തിയും ദൃഢതയും ആര്‍ജ്ജിക്കുന്നത്‌ പ്രത്യക്ഷലോകത്തിലെ മുമ്പു പറഞ്ഞ ഗുണഗണങ്ങളാലാണ്‌. . വാസനകള്‍ പെരുകുന്നതായി തോന്നുന്നുവെങ്കിലും അതു സത്യമല്ല. തീനാളത്തിന്റെ തുമ്പിനെ പിടിക്കാനാവാത്തതുപോലെ അന്വേഷണത്തില്‍ അതപ്രത്യക്ഷമാവുന്നു. എങ്കിലും ആകാശത്തിന്റെ നീലനിറം പോലെ വാസനകള്‍ക്ക്‌ അസ്തിത്വമുണ്ടെന്നു തോന്നുന്നു. ‘രണ്ടാമതൊരു’ ചന്ദ്രന്റെ ദൃശ്യം പോലെ, സ്വപ്നത്തിലെ വസ്തുക്കളെപ്പോലെ, അതു ചിന്താക്കുഴപ്പമുണ്ടാക്കുന്നു. ശാന്തമായി വഞ്ചിയില്‍ പോകുന്നവര്‍ക്ക്‌ നദീതീരമാണ്‌ നീങ്ങുന്നതെന്ന് തോന്നുമ്പോലെയാണിത്‌. കര്‍മ്മോന്മുഖമാവുമ്പോള്‍ പ്രത്യക്ഷലോകമെന്ന ഒരു നീണ്ടസ്വപ്നത്തെ അതു കാണിക്കുന്നു. എല്ലാ ബന്ധങ്ങളേയും അനുഭവങ്ങളെയും അതു വികടമാക്കുന്നു. ഈ അവിദ്യ, അല്ലെങ്കില്‍ വാസനകളാണ്‌ ദ്വന്ദതയെ ഉണ്ടാക്കുന്നതും ആ ഭാവത്തെ വളര്‍ത്തുന്നതും. അനുഭവങ്ങളും ധാരണകളും തമ്മിലുള്ള അന്തരത്തിനും വിഭാഗീയചിന്തയ്ക്കും അതുതന്നെ കാരണം. ഈ അയാഥാര്‍ത്ഥ്യ സ്ഥിതിയെപ്പറ്റി അവബോധമുദിക്കുമ്പോള്‍ മനസ്സു നിലയ്ക്കുന്നു. വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുമ്പോള്‍ നദിയില്ല. രാമന്‍ ചോദിച്ചു: മഹാത്മന്‍, മരീചികയില്‍ കാണുന്ന നദി ഒരിക്കലും അവസാനിക്കുന്നില്ലല്ലോ! ലോകത്തെ മുഴുവന്‍ അന്ധമാക്കുന്ന ഈ അജ്ഞാനം എത്ര വിസ്മയകരം! ആശ, വെറുപ്പ്‌, എന്നീ രണ്ടു ചാലകശക്തികളാണ്‌ അജ്ഞാനത്തെ, വാസനകളെ, പരിപോഷിപ്പിക്കുന്നത്‌. ഭഗവന്‍, ഈ മനോപാധികള്‍ , അല്ലെങ്കില്‍ അജ്ഞാനം, വീണ്ടുമൊരിക്കലും ഉദിച്ചുയരാതിരിക്കുവാന്‍ എന്താണ്‌ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം?
സംസ്ഥാനത്ത് ഇന്ന് 131 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം ജില്ലയില് നിന്നുള്ള 32 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 26 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 17 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 12 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 10 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 9 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 8 പേര്ക്കും, തിരുവനന്തപുരം ജില്ലയില് നിന്നുള്ള 5 പേര്ക്കും (ഒരാള് മരണമടഞ്ഞു), തൃശൂര്, … By Sambhu MS Tue, 30 Jun 2020 സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹറിന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി- 5, ഉത്തര്‍പ്രദേശ്- 5, കര്‍ണാടക- 4, ബീഹാര്‍- 2, രാജസ്ഥാന്‍- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചല്‍ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചല്‍ പ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുന്‍സിപ്പാലിറ്റി (4, 9), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14, 15), പാലമേല്‍ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
മനുഷ്യര്‍ക്കു മാര്‍ഗദര്‍ശനമാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. മനുഷ്യപ്രകൃതം ഒരു മാര്‍ഗദര്‍ശകന്റെയും മാര്‍ഗത്തിന്റെയും അനിവാര്യത തേടുന്നുണ്ട്. ഇഛാ സ്വാതന്ത്യ്രവും പ്രവര്‍ത്തന ശേഷിയുമുളള മനുഷ്യനെ സ്വതന്ത്രമായി വിടുന്നത് നാശഹേതുകമാണ്. അതിനാല്‍ തന്നെ അവനാവശ്യമായ മാര്‍ഗദര്‍ശനം പ്രപഞ്ചസ്രഷ്ടാവായ നാഥന്‍ തന്നെ നല്‍കേണ്ടതുണ്ട്. അതു മായി അല്ലാഹു നിയോഗിക്കുന്നവരാണ് പ്രവാചകന്‍മാര്‍. നുബുവ്വത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം ‘വിവരമറിയിക്കല്‍’ എന്നോ ‘പ്രവചിക്കല്‍’ എന്നോ ആണ്. എന്നാല്‍ ഈ പദത്തിന്റെ കേവല അര്‍ഥപരിധിയില്‍ ഒതുങ്ങുന്നതല്ല ഈ പദവി. പ്രവാചകത്വം എന്നത് മനുഷ്യപ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീദാനമായിട്ടുള്ള അത്യുത്തമ പദവിയാണ്. പ്രപഞ്ചനാഥന്‍ അതിമഹത്തായ അനുഗ്രഹകടാക്ഷത്താല്‍ നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണത്. ഈ അടിസ്ഥാനത്തില്‍ പ്രവാചകന്‍ എന്നാല്‍ ‘അല്ലാഹു ത ന്റെ സന്ദേശങ്ങള്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്തവന്‍’ എന്നാണര്‍ഥം. പ്രവാചകത്വത്തിന്റെ പ്രബോധനപരമായ ദൗത്യമാണ് രിസാലത്ത്. അതിനാല്‍ തന്നെ എല്ലാ ദൂതന്‍മാരും പ്രവാചകന്‍ മാരായിരിക്കും. എന്നാല്‍ എല്ലാ പ്രവാചകന്‍മാരും ദൂതന്മാരായിക്കൊള്ളണമെന്നില്ല. മനുഷ്യന്റെ സംവേദനശേഷിക്കു സാഹചര്യപരമായ പരിമിതികളും പരിധികളും ഉണ്ടാവാം. ഈ പരിധികളും പരിമിതികളും തടസ്സമാവാത്ത വിധം അവനു മാര്‍ഗദര്‍ശനം ലഭിക്കണം. ഇതിന് അനുയോജ്യരായ മാര്‍ഗദര്‍ശകരുണ്ടാവേണ്ടതുണ്ട്. ഇതിനാലാണ് അല്ലാഹു മാനവരാശിയു ടെ ഐഹികപാരത്രിക സുസ്ഥിതിക്കും സമാധാനത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി അ വരില്‍നിന്നു തന്നെ പ്രവാചകന്‍മാരെയും ദൂതന്‍മാരെയും നിയോഗിച്ചത്. അല്ലാഹു പറയുന്നു: ‘നിശ്ചയം, നാം നമ്മുടെ ദൂതന്‍മാരെ ദൃഷ്ടാന്തങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്ഥവും ക്രമീകരണവും നാം അവതരിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ നീതിപൂര്‍വ്വം നിലനില്‍ക്കാനായിട്ട്'(ആശയം; അല്‍ ഹദീദ്: 25). ദൂതന്‍മാരെ നിയോഗിച്ചു ജനങ്ങളെ സല്‍സരണിയിലേക്കു ക്ഷണിക്കുന്നത് അല്ലാഹുവിന്റെ യു ക്തമായ തീരുമാനത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു: ‘താക്കീത് നല്‍കുന്നവരും സന്തോ ഷവാര്‍ത്തയറിയിക്കുന്നവരുമായ ദൂതന്‍മാരെ നാം നിയുക്തരാക്കിയിട്ടുണ്ട്; ആ ദൂതന്‍മാര്‍ക്കു ശേഷം ജനങ്ങള്‍ അല്ലാഹുവിനോട് അവന്റെ നീതിനിര്‍വ്വഹണത്തിനെതിരെ എതിര്‍ന്യായം ഉന്നയിക്കാതിരിക്കാന്‍ വേണ്ടി'(ആശയം; അന്നിസാഅ്:165). ‘വിധിനിര്‍ണയനാളില്‍ അല്ലാഹുവിന്റെ തീരുമാനത്തിനെതിരെ, ഞങ്ങളിലേക്കൊരുപ്രവാചകനെ നിയോഗിച്ചു സത്യവാര്‍ത്തകളറിയിച്ചിരുന്നെങ്കില്‍ ഈ ദുര്‍ഗതിയുണ്ടാവില്ലായിരുന്നു എന്നു പറയുന്ന സാഹചര്യം പ്രവാചകന്‍മാരുടെ നിയോഗത്തിലൂടെ അല്ലാഹു ഇല്ലാതാക്കി. മനുഷ്യന്റെ പ്രകൃതിയുടെ സ്വാഭാവികതകളറിയുന്ന നാഥന്‍ മനുഷ്യനെ സംസ്‌കരിക്കാനായി നിശ്ചയിച്ച മാര്‍ഗം ദര്‍ശനം ചെയ്യുന്നതിനായി സ്ഥാപിച്ച ഉപാധിയാണ് പ്രവാചകത്വവും ദൗത്യവും. ‘അല്ലാഹുവില്‍ നിന്ന് അവന്റെ വിധിവിലക്കുകളുമായി അവന്റെ അടിമകളിലേക്ക് നിയോഗിതരായവരാണ് പ്രവാചകന്‍മാര്‍'(അഅ്‌ലാമുന്നുബുവ്വ:പേജ് 49). നുബുവ്വത്ത് അനിവാര്യമാണെന്നതിനു ഇമാം മാവര്‍ദി(റ) അഞ്ചു ന്യായങ്ങളും ഗുണങ്ങളും അവതരിപ്പിക്കുന്നുണ്ട്: ഒന്ന്. അല്ലാഹു തന്റെ അടിമകളെ ആവശ്യമായ നന്മകളും ഗുണങ്ങളും കൊണ്ട് അനുഗ്രഹിക്കുന്നവനാണ്. മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ കാര്യങ്ങള്‍ പ്രവാചകനിയോഗം വഴി ജനങ്ങള്‍ക്കു ലഭ്യമാവുന്നു എന്നതിനാല്‍ അതു മാനുഷ്യകത്തിന് സ്രഷ്ടാവ് ചെയ്യുന്ന നന്മയാണ്. രണ്ട്. പ്രവാചകന്‍മാര്‍ സ്വര്‍ഗ നരക പ്രതിഫലങ്ങളെക്കുറിച്ചു പഠിപ്പിക്കുന്നതിനാല്‍ നന്മ പ്രവര്‍ത്തിച്ചു സ്വര്‍ഗം നേടാനും തിന്‍മയില്‍ നിന്നകന്ന് നരകമോചനം സാധിക്കാനും സാഹചര്യമുണ്ടാവുന്നു. സൃഷ്ടികള്‍ക്കു നന്മയോടിണങ്ങാനും സത്യത്തെ സ്വീകരിക്കാനും ഇതവസരമൊരുക്കുന്നു. മൂന്ന്. ഗുപ്തമായ പല ഗുണങ്ങളും ദൂതന്‍മാര്‍ മുഖേനയല്ലാതെ അറിയാന്‍ നിര്‍വ്വാഹമില്ല. ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ കഴിയാത്ത പലതും ദൂതന്‍മാര്‍ മുഖേന നേടാനാവുന്നു. നാല്. അല്ലാഹു ഇലാഹാണെന്ന യാഥാര്‍ഥ്യം ഒരു മതത്തിന്റെ സാന്നിദ്ധ്യത്തെ താല്‍പര്യപ്പെടുന്നുണ്ട്. മതമാകട്ടെ, അല്ലാഹു ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ജനങ്ങളിലേക്കെത്തിക്കുന്ന പ്ര ബോധകരെക്കൊണ്ടല്ലാതെ നടക്കുകയില്ല. അഞ്ച്. തുല്യയോഗ്യതയുള്ളവരോട് യോജിക്കാനും സമാന സവിശേഷതയുള്ളവരെ പിന്തുടരാനും മനുഷ്യബുദ്ധി തയ്യാറാവാതിരിക്കാനാണ് കൂടുതല്‍ സാധ്യത. അതിനാല്‍തന്നെ ആരാധ്യനായവന്‍ നിയോഗിച്ച ദൂതന്‍മാര്‍ വഴി അവനെ അനുസരിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ മാത്രമേ മനുഷ്യരെ ഏകോപിപ്പിക്കാന്‍ സാധിക്കൂ. അപ്പോള്‍ ദൂതന്‍മാര്‍ മുഖേനയുള്ള ഗുണങ്ങളായിരിക്കും സര്‍വവ്യാപകമായ ഗുണം. അവരെക്കൊണ്ട് നടക്കുന്ന ഏകോപനമായിരിക്കും സാര്‍വത്രികമായ ഐക്യം. അവരെക്കൊണ്ട് തന്നെ തര്‍ക്കത്തിന്റെയും പിണക്കത്തിന്റെയും പ്രതിരോധവും നടക്കും (അഅ്‌ലാമുന്നൂബുവ്വ:പേജ് 53,54). പ്രവാചകന്‍മാരുടെ നിയോഗം മനുഷ്യന്റെ പ്രകൃതിപരമായ ദൗര്‍ബല്യങ്ങള്‍ക്കു പരിഹാരമാണ്. സ്വഭാവ സംസ്‌കരണത്തിനും യാഥാര്‍ഥ്യബോധവല്‍കരണത്തിനും അതനിവാര്യമാണ്. പ്രവാചകരുടെ അഭാവത്തില്‍ ഇവയൊന്നും സാധ്യമാവില്ല എന്നതാണ് യാഥാര്‍ഥ്യം. നുബുവ്വത്തിനെ ഒരു ഇടനിലയെന്ന അവസ്ഥയില്‍ വീക്ഷിക്കാവുന്നതാണ്; അഥവാ മനുഷ്യരുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള മധ്യവര്‍ത്തി. അതിന്റെ അഭാവത്തില്‍ സൃഷ്ടികള്‍ക്കു സ്രഷ്ടാവുമായി സുതാര്യവും ഉദാത്തവുമായ ബന്ധം സാധിക്കുകയില്ല. ‘അല്ലാഹുവിന്റെയും അവന്റെ സൃഷ്ടികള്‍ക്കിടയിലെ ബുദ്ധിയുള്ളവരുടെയും ഇടയിലുള്ള മധ്യവര്‍ത്തിത്വമാണ് പ്രവാചകത്വമെന്നത്’ (ദലാഇലുന്നുബുവ്വ;1/32). അല്ലാഹുവിന്റെയും അവന്റെ ദാസരായിരിക്കേണ്ടവരുടെയും ഇടയിലുള്ള മധ്യവര്‍ത്തി എന്ന നി ലയില്‍ നിയുക്തനാവുന്ന ആള്‍ അതിനു യോഗ്യനായിരിക്കണം. ജീവിതത്തില്‍ മാത്രമല്ല ജന്മത്തിലും പ്രകൃതിയിലുമെല്ലാം സമകാലസമൂഹത്തില്‍ നിന്നു വ്യതിരിക്തവും ഉദാത്തവുമായ സവിശേഷത ഉണ്ടായിരിക്കണം. ഇലാഹീ ദാനം പ്രവാചകത്വപദവി അല്ലാഹു നല്‍കിയിട്ടുള്ളതു തന്റെ അനുഗൃഹീതരായ ദാസന്‍മാര്‍ക്കാണ്. അതില്‍ പാരമ്പര്യത്തിനോ പൈതൃകത്തിനോ പ്രത്യേക പരിഗണയൊന്നുമില്ല. പിതാക്കളില്‍നിന്നു സന്താനങ്ങളിലേക്കോ സഹോദരനില്‍ നിന്നു സഹോദരനിലേക്കോ അതു കൈമാറുകയില്ല. കൂടുതല്‍ സദ്കര്‍മ്മങ്ങളനുഷ്ഠിച്ചോ ത്യാഗപൂര്‍ണമായ ജീവിതം നയിച്ചോ പ്രാപിക്കാവുന്നതുമല്ല അത്. നിയുക്തരായ പ്രവാചകന്മാരെല്ലാം അതാതു കാലത്ത് അതിനു യോഗ്യതയുള്ളവരായിരുന്നുവെന്നത് സമകാലികര്‍ സമ്മതിച്ചതാണ്. നിയോഗത്തിനു മുമ്പും സുസമ്മതരും സന്മാര്‍ഗ ജീവിതം നയിച്ചവരുമായിരുന്നു എല്ലാവരും. സത്യദീനിനെ വിളംബരപ്പെടുത്തുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് എതിര്‍പ്പുകളുണ്ടായിരുന്നത്. പ്രവാചകന്മാരുടെ പവിത്രമായ ജീവിതം ആ മഹല്‍പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ലക്ഷണമായിരുന്നു.കേവലം യാദൃച്ഛികമോ ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആയ ഒരു തിരഞ്ഞെടുപ്പല്ലായിരുന്നു അതൊന്നും. സമൂഹത്തില്‍ പലരും നേടിയിട്ടുള്ള ആദരവുകളും അംഗീകാരങ്ങളും പ്രവാചകത്വത്തിന് ഏറ്റവും അര്‍ഹര്‍ തങ്ങളാണെന്നുള്ള വിചാരം ചിലരിലുണ്ടാക്കിയിരുന്നു. അവര്‍ അതു പറയുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ അതു സൂചിപ്പിക്കുന്നുണ്ട്. അതിനവര്‍ക്കു മറുപടിയുമുണ്ട്. അറേബ്യയിലെ നാട്ടുപ്രമാണിമാരായിരുന്ന അബൂജഹ്ലും വലീദുബ്‌നുല്‍ മുഗീറത്തും ഈ നിലപാടു സ്വീകരിച്ചവരായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ‘അവര്‍ (നാട്ടു പ്രമാണിമാരായ ദുര്‍മാര്‍ഗികള്‍)ക്ക് ദൃഷ്ടാന്തമെത്തിയപ്പോള്‍ അവരിങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍മാര്‍ക്ക് നല്‍കപ്പെട്ടതു പോലെയുള്ളതു ഞങ്ങള്‍ക്കും നല്‍കപ്പെട്ടാലല്ലാതെ ഞങ്ങള്‍ വിശ്വസിക്കുകയില്ല. എന്നാല്‍ അല്ലാഹുവിന്റെ രിസാലത്ത് എവിടെ (ആരില്‍) നിശ്ചയിക്കണമെന്ന് അവന്‍ തന്നെയാണേറ്റവും അറിയുന്നവന്‍. അതിക്രമം കാണിക്കുന്നവര്‍ ത ങ്ങളുടെ വക്രവൃത്തി കാരണമായി അല്ലാഹുവിങ്കല്‍ നിന്ദ്യതയും വേദനാജനകമായ ശിക്ഷകളും അനുഭവിക്കുന്നതാണ്'( ആശയം; അല്‍ അന്‍ആം:124). ദൂതന്‍മാര്‍ക്ക് ലഭ്യമായിട്ടുള്ള ഈ പദവിക്ക് അര്‍ഹര്‍ ഞങ്ങളാണെന്നും ഞങ്ങള്‍ക്കാണതു ലഭിക്കേണ്ടതെന്നും ഒരു വിഭാഗവും നുബുവ്വത്തിന്റെ സാക്ഷീകരണത്തിനായുള്ള ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്കും ലഭിക്കണമെന്ന് വേറൊരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. അതിന്റെ പരിണതി അവരനുഭവിക്കുക എന്നല്ലാതെ ഈ പദവി അവര്‍ക്ക് പ്രാപിക്കാനാവില്ല എന്ന് ഈ സൂക്തം വ്യ ക്തമാക്കുന്നു. ‘വലീദുബ്‌നുമുഗീറത്ത് പറഞ്ഞു: ‘അല്ലാഹുവാണെ, പ്രവാചകത്വം ഒരു സത്യമായിരുന്നെങ്കില്‍ മുഹമ്മദ്(സ)നെക്കാള്‍ അതിനേറ്റവും ബന്ധപ്പെട്ടവന്‍ ഞാനായിരുന്നു. കാരണം ഞാന്‍ ധാരാളം സമ്പത്തും സന്താനങ്ങളും ഉള്ളവനാണ്’. അപ്പോഴാണ് ഈ സൂക്തം അവതരിപ്പിച്ചത്’ (തഫ്‌സീര്‍ റാസി: 13/124). ‘അബൂജഹ്ല്! പറഞ്ഞു: ബനൂ അബ്ദുമനാഫ് ശ്രേഷ്ഠപദവികളില്‍ നമ്മെ അതിക്രമിച്ചു പലതും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഒരു പോലെയായിരിക്കുന്നു. എന്നിട്ടും അവരില്‍ പ്രവാചകരുണ്ടെന്നും വഹ്‌യ്‌ ലഭിക്കുന്നുണ്ടെന്നും പറയുന്നു. അല്ലാഹുവാണെ, മുഹമ്മദിനു(സ്വ) വഹ്‌യ്‌ വരുന്നതു പോലെ ഞങ്ങള്‍ക്കും വഹ്‌യ്‌ വരാതെ ഞങ്ങളാ പ്രവാചകനെ പിന്തുടരുകയോ തൃപ്തിപ്പെടുകയോ ചെയ്യില്ല’ (സ്വഫ്വത്തുത്തഫാസീര്‍ 1/416). മക്കയിലെ അവിശ്വാസികളുടെ നിലപാടിതായിരുന്നു. എന്നാല്‍ ആരില്‍ രിസാലത്ത് നിശ്ചയിക്കണമെന്ന് അല്ലാഹുവിനാണറിയുക. അതനുസരിച്ചുള്ള അവന്റെ തിരഞ്ഞെടുപ്പായിരുന്നു നബി (സ്വ) തങ്ങള്‍. പ്രവാചകര്‍ മനുഷ്യരില്‍ നിന്നു തന്നെ അവിശ്വാസികള്‍ ഉന്നയിച്ചിരുന്ന മറ്റൊരു വികല വാദമായിരുന്നു മനുഷ്യരില്‍ നിന്നല്ല പ്രവാചകനുണ്ടാവേണ്ടത് എന്നത്. സത്യം അംഗീകരിക്കാതെ മാറിനില്‍ക്കുന്നതിന് ഒരു ന്യായം കണ്ടെത്തുകയായിരുന്നു അവര്‍. യഥാര്‍ഥത്തില്‍ മനുഷ്യര്‍ക്കിടയില്‍ മനുഷ്യപ്രവാചകന്‍ മാത്രമേ പ്രസക്തമാവുന്നുള്ളൂ. കാരണം മനുഷ്യരായ പ്രബോധിതര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാനും അവരെ നിരന്തര സമ്പര്‍ക്കത്തിലൂടെയും പരിചരണത്തിലൂടെയും സംസ്‌കരിക്കാനും അവരിലൊരാള്‍ക്കു തന്നെയാണ് കൂടുതല്‍ സാധിക്കുക. മനുഷ്യരില്‍ ഉന്നതവും ഉദാത്തവും അസാധാരണ വുമായ വ്യകതി പ്രഭാവം പ്രകടമാക്കിയവര്‍ മാത്രം പ്രവാചകന്‍മാരായി നിയോഗിതരായതിലെ യുക്തി അതാണ്. ഒരു മലകോ മറ്റേതെങ്കിലും സൃഷ്ടിയോ പ്രവാചകനായിരുന്നെങ്കില്‍ അതിന്റെ (മലകിന്റെ) ജീവിത ഘട്ടങ്ങളും പ്രവര്‍ത്തനങ്ങളും അനുഭവിച്ചറിയാന്‍ മറ്റു മാര്‍ഗങ്ങളാവശ്യമായി വരും. ഈ അനുഭവസാധ്യതയുണ്ടാകുന്നതിന് ഒരു പക്ഷേ അതിന്/മലകിന് മനുഷ്യരൂപം നല്‍കുക എന്നതായിരിക്കും പരിഹാരം. അപ്പോള്‍ പിന്നെ അതു മലകാണോ മനുഷ്യനാണോ എന്നു തെളിയിക്കുന്നതിനും വഴികാണേണ്ടി വരും. ചുരുക്കത്തില്‍ മനുഷ്യരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ സാന്നിധ്യമാണ് രിസാലത്തിന്റെ സുഗമമായ വഴി. ‘അല്ലാഹു ഒരു മനുഷ്യനെയാണോ ദൂതനായി നിയോഗിച്ചിരിക്കുന്നത് എന്നുള്ള സംസാരമല്ലാ തെ, (ദുര്‍ന്യായമല്ലാതെ) മറ്റൊന്നുമല്ല, സന്‍മാര്‍ഗം എത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതിന് അവര്‍ക്കു തടസ്സമായത്'(ആശയം; അല്‍ ഇസ്‌റാഅ് 94). മനുഷ്യരില്‍ നിന്നു പ്രവാചകരെ നിയോഗിക്കുക എന്നത് മാനുഷ്യകത്തിന് അല്ലാഹു ചെയ്ത അനുഗ്രഹമാണെന്നു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അനിവാര്യമായ ഗുണങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരെന്നത് പൂര്‍ണ്ണമായ അര്‍ഥത്തില്‍ സഫലമാവണമെങ്കില്‍ ഉപരിസൂചിപ്പിച്ചപോലെ തന്നെ സാഹചര്യമോ സംസര്‍ഗമോ സ്വാധീനിക്കാത്ത, സുരക്ഷിതവും സുവ്യക്തവുമായ പരിചരണം ലഭിച്ചിരിക്കണം. ദൌത്യനിര്‍വഹണ രംഗത്ത് പ്രതിബന്ധമായി സ്വയംകൃതാനര്‍ഥങ്ങളൊന്നുമുണ്ടാവരുത്. ദുശ്ശീലങ്ങളോആക്ഷേപകരമായ സമീപനങ്ങളോ നിലപാടുകളോ ഇല്ലാത്തവരായിരിക്കണമവര്‍. സന്നദ്ധതയും സമര്‍പ്പണ മനോഭാവവും ധൈഷണിക മേന്മയും ഉണ്ടായിരിക്കണം; അഥവാ പ്രവാചകത്വത്തിന്റെ താത്വികവും പ്രായോഗികവുമായ നിലനില്‍പ്പു തന്നെ ചില ഗുണങ്ങള്‍ അനിവാര്യമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു:’അവരെ നാം, നമ്മുടെ നിര്‍ദ്ദേശാനുസരണം നേര്‍വഴി കാണിക്കുന്ന നേതാക്കളാക്കി നിശ്ചയിച്ചിരിക്കുന്നു. അവരിലേക്ക് സല്‍പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. നിസ്‌കാരം നിലനിറുത്തലും സകാത്ത് വിധിപോലെ നല്‍കലും (നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്). അവര്‍ പൂര്‍ണമായി, നിഷ്‌കളങ്കരായി ഇബാദത്ത് ചെയ്യുന്നവരാണ്(ആശയം; അല്‍അമ്പിയാഉ്: 73) ഇബ്‌റാഹീം(അ)നെയും സന്താനങ്ങളെയും പരാമര്‍ശിച്ച ശേഷം പ്രവാചകന്‍മാര്‍ എന്ന നിലയില്‍ അവരുടെ ദൌത്യം എന്തായിരുന്നു എന്നു വിവരിക്കുകയാണീ സൂക്തത്തിലൂടെ.മാതൃകായോഗ്യരാകുവാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നതിനര്‍ഥം അവര്‍ അങ്ങനെ ആയിരുന്നു എന്നാണ്. പ്രചരിപ്പിക്കുന്നതിന്റെ പ്രായോഗിക രൂപം അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നു. ന്യൂനതയൊന്നും വരുത്താതെയും വിശ്വാസത്തിന് കളങ്കമേല്‍ക്കാതെയും അവര്‍ പൂര്‍ണമായും അല്ലാഹുവിനു വിധേയപ്പെട്ടു കഴിഞ്ഞിരുന്നു എന്നതു വ്യക്തമാണ്. പൂര്‍വ്വ പ്രവാചകന്‍മാര്‍ പ്രകടിപ്പിച്ചതും സ്വീകരിച്ചതുമായ ആത്മ ശിക്ഷണപരമായ നിലപാടുകളെക്കുറിച്ചും അതിനായുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ ധാരാളമായി കാണാം. പ്രകൃതിപരമായ ചോദനകള്‍ പ്രവാചകന്‍മാര്‍ക്കും ഉള്ളതാണ്. അവരിടപഴകുന്നത് മനുഷ്യരോടായതിനാല്‍ അന്ന പാനാദികളിലും ജീവിതാവശ്യങ്ങളിലും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ശീലവും രീതിയും മാതൃകായോഗ്യമായവതരിപ്പിക്കാന്‍ സാധിക്കുന്ന പൊതുവായ മാര്‍ഗം തന്നെയാണ് അവരിലുമുണ്ടായിരുന്നത്. എന്നാല്‍ അനിവാര്യമായ സമയങ്ങളില്‍ അമാനുഷികവും അസാധാരണവുമായ മാര്‍ഗേണ അവരുടെ ജീവസുരക്ഷക്കും പ്രബോധന വിജയത്തിനും സംവിധാനമൊരുക്കി അനുഗ്രഹിച്ചിട്ടുമുണ്ട്. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ ഉപയോഗിച്ച് സ്വജീവിതം സുരക്ഷിതമാക്കാന്‍ അവരാരും തയ്യാറാവാതിരുന്നതിലെ യുക്തി അതാണെന്ന് മനസ്സിലാക്കാവുന്നതാണ്. വ്യക്തിപരമായ ഗുണങ്ങള്‍ക്കായി ഉപയോഗിക്കാനുള്ളതല്ല അമാനുഷിക, അസാധാരണ കഴിവുകള്‍. അത് പ്രബോധന പ്രധാനമാണ്. അതുകൊണ്ട്തന്നെ പ്രവാചകന്‍മാരാരും അവ സ്വന്തം ജീവിതസുഖത്തിനുപയോഗപ്പെടുത്തിയില്ല. പ്രബോധനം എന്ന അതിമഹത്തായ ദൗത്യനിര്‍വഹണത്തിന്ന് അനിവാര്യമായ ചില ഗുണങ്ങളുണ്ട്. അതു യാതൊരു ന്യൂനതയുമില്ലാത്തവിധം അവരിലുണ്ടായിരിക്കേണ്ടതുണ്ട്. വ്യക്തിത്വത്തിന്റെ പ്രഭാവം കുറയ്ക്കുന്ന ന്യൂനതകള്‍ അവരില്‍ ഉണ്ടാവാനും പാടില്ല. അനിവാര്യമായ ഗുണങ്ങള്‍ നാലെണ്ണമാണെന്നു വിശ്വാസ, ആദര്‍ശ ശാസ്ത്രശാഖ പരിചയപ്പെടുത്തുന്നു: സത്യസന്ധത, വിശ്വസ്തത, കൂര്‍മ്മബുദ്ധി, പ്രബോധനം ചെയ്യല്‍ എന്നിവയാണവ. പാപരഹിതമായ പവിത്രതയും, നീരസമുണ്ടാക്കുന്ന ന്യൂനത, രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാതിരിക്കലും പ്രബോധനം ചെയ്യപ്പെടുന്ന വിഷയത്തെ നേരിട്ടു ബാധിക്കാത്തതിനാല്‍ സ്വിഫത്തുകളുടെ കൂട്ടത്തില്‍പെടുത്തിയിട്ടില്ല. ഇതും അവര്‍ക്കുണ്ടായിരുന്ന ഗുണങ്ങളായിരുന്നു. പ്രബോധനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ മറക്കാതെ മനസ്സില്‍ സൂക്ഷിക്കാനാവശ്യമായ കൂര്‍മ്മബുദ്ധി, ഇല്ലാത്തത് പ്രബോധനം നടത്താന്‍ കൂട്ടാക്കാത്ത സത്യസന്ധത, കൂട്ടിയും കുറച്ചും കലര്‍ത്തിയും തിരിമറി നടത്തിയും പ്രബോധന കാര്യങ്ങള്‍ നടത്താന്‍ തുനിയാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന വിശ്വസ്തത, നിര്‍ദ്ദേശിക്കപ്പെട്ടത് പ്രബോധനം ചെയ്യുന്നതില്‍ താല്‍പര്യവും സന്നദ്ധതയും ഉണ്ടാവുക, പ്രബോധനം നിര്‍വിഘ്‌നം നടത്തുക എന്നിവ പ്രബോധനകാര്യത്തില്‍ നേരിട്ടിടപെടുന്നതാണ്. അതിനാല്‍ തന്നെ ഇതിന്റെ നേരെ വിപരീതങ്ങളായ കാര്യങ്ങള്‍ അവരില്‍ അസംഭവ്യമായിരിക്കുന്നതാണ്. പാപസുരക്ഷിതത്വം കളവ് പറയുക, വഞ്ചന നടത്തുക, പൂഴ്ത്തിവെക്കുക എന്നീ ദുര്‍ഗുണങ്ങള്‍ മാത്രമല്ല; ഇതര ദുര്‍ഗുണങ്ങളൊന്നും തന്നെ പ്രവാചകരില്‍ ഉണ്ടാവാന്‍ പാടില്ല. അതവരുടെ വ്യക്തിത്വത്തിന് ന്യൂ നത വരുത്തുന്നതാണ്. ന്യൂനതയുള്ളവര്‍ മാതൃകായോഗ്യരായിരിക്കുകയില്ല. പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ ദൗത്യം മാര്‍ഗദര്‍ശനമാണ്. അതിനാല്‍ തന്നെ ദൌത്യനിര്‍വഹണത്തില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പ്രായോഗികമായ മാതൃകാജീവിതം ആ വശ്യമാണ്. അത് പ്രവാചകന്‍മാരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നിട്ടുമുണ്ട്. പ്രവാചകന്‍മാര്‍ പൂ ര്‍ണ്ണമായും പാപസുരക്ഷിതരാണെന്ന വിശ്വാസമാണ് അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്നുള്ളത്. പ്രവാചകന്‍മാര്‍ അവരുടെ ഉത്തരവാദിത്വ നിര്‍വ്വഹണത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങളെ, ശത്രുതപരമായി സമീപിക്കുകയും എതിര്‍ക്കുകയും ചെയ്തു എന്നല്ലാതെ, അവര്‍ പാപങ്ങള്‍ എ ന്തെങ്കിലും ചെയ്തതായി സമകാലശത്രുക്കള്‍ പോലും ആരോപിച്ചിരുന്നില്ല. എന്നാല്‍ വര്‍ത്തമാന കാലത്ത് സ്വന്തം മാര്‍ഗദര്‍ശകരായി സ്വീകരിക്കേണ്ട പ്രവാചകന്‍മാരെക്കുറിച്ച് അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്തിനാണെന്നത് ദുര്‍ഗ്രഹമാണ്. ആ ശാസ്യകരമല്ലാത്ത ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണ്. വിശുദ്ധ ഖുര്‍ആനിലും ഹദീസി ലും കാണുന്ന ചില പ്രയോഗങ്ങള്‍ കേവലവല്‍ക്കരിക്കുന്നത് ദുഃഖകരമാണ്. സംഭവങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും സാഹചര്യവും പശ്ചാത്തലവുമുണ്ടാവും. അവയെ അടിസ്ഥാനപ്പെടുത്തിയാണവ മനസ്സിലാക്കേണ്ടത്. ബഹുമുഖ ദൗത്യം പ്രവാചകന്‍മാരുടെ ദൗത്യത്തിനു വ്യത്യസ്തമായ മുഖങ്ങളുണ്ട്. അവയേതൊക്കെയെന്നു പരിശോധിക്കാം: തൗഹീദ് മനുഷ്യരെ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്നതിലേക്കു ക്ഷണിക്കുന്നവരായിരുന്നു പ്രവാചകന്‍മാരെല്ലാം. എല്ലാവരുടെയും ദൗത്യത്തിലെ പ്രാധാന ലക്ഷ്യം ഇതുതന്നെയായിരുന്നു. ‘ഞാനല്ലാതെ ഇലാഹില്ലെന്നും എനിക്കു നിങ്ങള്‍ ഇബാദത്ത് ചെയ്യണമെന്നുമുള്ള യാഥാര്‍ഥ്യം വഹ്യായി അറിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ദൂതനെയും അങ്ങേക്കു മുമ്പു നാം നിയോഗിച്ചിട്ടില്ല’ (ആശയം; അല്‍അമ്പിയാഅ്: 25). വിധിവിലക്കുകള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദാസന്‍മാരായിത്തീരുകയും ചെയ്യുന്നവര്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കേണ്ടതും വര്‍ജ്ജിക്കേണ്ടതും ഐഛികമായതും അനുവദനീയമായതുമെല്ലാം അറിയേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ജീവിതം ക്രമീകരികുമ്പോഴേ ഒരു അടിമ എന്ന വിശേഷണത്തിന്നര്‍ഹമാവുകയുള്ളു. അതിനാല്‍ തന്റെ ജീവിതത്തെ പ്രപഞ്ചനാഥനു വിധേയമാക്കേണ്ട രീതിയറിയണം. അത് അറിയിക്കേണ്ടതു പ്രവാചകന്‍മാരുടെ ദൗത്യമാണ്. മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതു തരം സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളുന്ന നിയമങ്ങളുമായാണ് പ്രവാചകര്‍ നിയുക്തരായിട്ടുള്ളത്. ‘അവര്‍ അല്ലാഹുവില്‍ നിന്നുള്ള സന്ദേശങ്ങളെ(നിയമ നിര്‍ദ്ദേശങ്ങളെ ജനങ്ങള്‍ക്കു) പ്രബോധനം ചെയ്യുന്നവരായിരുന്നു. അവര്‍ അല്ലാഹുവിനെ ഭയപ്പെടുകയും അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും ഭയപ്പെടാതിരിക്കുകയും ചെയ്തിരുന്നു’ (ആശയം; അല്‍അഹ്‌സാബ്.39). സല്‍സരണി മനുഷ്യന്‍ ഇഛാസ്വാതന്ത്യ്രമുള്ളവനാണ്. എന്നാല്‍ തന്റെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് ഈ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. ദുര്‍മോഹങ്ങളുണ്ടാവുകയും അതു സാക്ഷാല്‍ക്കരിക്കുന്നതിനു ദുര്‍മാര്‍ഗമവലംബിക്കുകയും ചെയ്തുകൂടാ. അപ്പോള്‍ ഒരു സദാചാര ദുരാരചാര വിചിന്തനത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നു. അഹിതങ്ങളായ വാക്കും പ്രവൃത്തിയും വിചാരവും നിയന്ത്രിക്കാന്‍ അവരെ മാര്‍ഗദര്‍ശനം ചെയ്യുക എന്നതും പ്രവാചകന്മാരുടെ ദൗത്യമാണ്. ആവശ്യമായ താക്കീതുകളും ശുഭവാര്‍ത്തകളും നല്‍കുകയും നന്മയുടെ പ്രകാശം പരത്തുന്ന ജീവിതം കാണിച്ചു കൊടുക്കുകയും ചെയ്യണമവര്‍. നബി(സ) തങ്ങളുടെ നിയോഗത്തിന്റെ ലക്ഷ്യങ്ങള്‍ ഈ സൂക്തം വിളംബരം ചെയ്യുന്നുണ്ട്: ‘ഓ പ്രവാചകരേ, നിശ്ചയമായും അങ്ങയെ നാം സാക്ഷിയും സുവാര്‍ത്ത നല്‍കുന്നവരും താ ക്കീതു ചെയ്യുന്നവരും അല്ലാഹുവിലേക്ക് അവന്റെ അനുമതി പ്രകാരം ജനങ്ങളെ ക്ഷണിക്കുന്നവരും പ്രകാശം പരത്തുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു'(ആശയം; അല്‍അഹ്‌സാബ്; 45, 46). മറ്റു പ്രവാചകന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലും ഇത്തരം സത്യമാര്‍ഗ്ഗദര്‍ശന നിര്‍ദ്ദേശങ്ങള്‍ കാണാവുന്നതാണ്. നിരുപമ മാതൃക പ്രസ്തുത ആയത്തില്‍ നബി(സ) തങ്ങളെ പ്രകാശം പരത്തുന്ന ദീപത്തോടുപമിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ആവാഹിക്കാന്‍ മാത്രം വ്യാപ്തിയും പ്രഭാവവുമുള്ളതാണ് നബി(സ) തങ്ങളില്‍ നി ന്നു പ്രസരിക്കുന്ന പ്രകാശം. മാതൃകയായി അവലംബിക്കാനാവുന്നത് എന്നര്‍ഥം. അമ്പിയാക്കളെല്ലാം അതാതുകാലത്തെ ജനങ്ങള്‍ക്കു മാതൃകകളായിരുന്നു. അനുകരണീയമായ ജീവിതമാണവരെല്ലാവരും നയിച്ചിരുന്നത്. ഉദാത്തമായ സദ്ഗുണങ്ങള്‍ക്കു മാതൃകകളുടെ സാന്നിധ്യമുണ്ടാവുമ്പോഴാണ് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. അതിനാല്‍ തന്നെ സാധ്യമായ മേഖലകളിലെല്ലാം മാതൃകയാവുന്നതിന് ഉപകരിക്കുന്ന ജീവിത ക്രമീകരണമാണവരില്‍ അല്ലാഹു നടത്തിയത്. നിരുപമവും അത്യുദാത്തവുമായ മാതൃക നബി(സ്വ)യുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണാവുന്നതാണ്. ‘നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്; അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക്'(ആശയം; അല്‍അഹ്‌സാബ് :21). അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവരെ സംബന്ധിച്ചിടത്തോളം പ്രതിഫല പ്രതീക്ഷയും ശിക്ഷയെക്കുറിച്ചുള്ള ഭയവും ഉണ്ടാവുന്നതാണ്. അങ്ങനെയുള്ളവര്‍ നബി(സ്വ) തങ്ങളെ മാതൃകയാക്കേണ്ടതാണ്. വിശ്വാസിയുടെ പാരത്രിക വിജയത്തിന്റെ ഉപാധിയാണത്. ഐഹികമായ വിജയവും സന്തോഷവും ആഗ്രഹിക്കുന്നവര്‍ക്കും പ്രായോഗികമായ ജീവിത വഴിയാണ് ദൂതന്‍മാര്‍ അവതരിപ്പിച്ചത്. മനുഷ്യന്‍ എവിടെനിന്ന്, എങ്ങനെ വന്നു? എന്തിനു വന്നു? എവിടേക്കു, പോവുന്നു? ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രവാചകന്മാര്‍ ഉത്തരം നല്‍കിയിട്ടുണ്ട്. പ്രഥമമനുഷ്യനായ ആദം(അ)ന്റെ സൃ ഷ്ടിപ്പിനെക്കുറിച്ചും തുടര്‍ന്നുണ്ടായ വംശവര്‍ദ്ധനവിനെക്കുറിച്ചും മനുഷ്യര്‍ക്ക് ബോധനം നല്‍ കിയിട്ടുണ്ട്. പ്രപഞ്ചനാഥന്റെ അത്യുത്തമ സൃഷ്ടിയായ മനുഷ്യന്‍ സ്വന്തം നാഥനെ മഹത്വപ്പെടുത്തുന്ന ജീവിതരീതി സ്വീകരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായി. കേവല ഭൗതിക ലോകത്തിനപ്പുറം അനന്ത വിശാലമായ പരലോകത്തേക്കാണ് മനുഷ്യന്റെ യാത്രയെന്നും അവിടേക്കുള്ള അന്തിമ സമ്പൂര്‍ണ്ണപ്രവേശം നടക്കുക അന്ത്യനാളിലാണെന്നും മനുഷ്യനെ പ്രവാചകന്മാര്‍ പഠിപ്പിക്കുകയുണ്ടായി. തന്റെ പ്രകൃതിക്കും ആകൃതിക്കും പരിമിതിക്കുമൊത്ത് പ്രപഞ്ചനാഥന് വിനീത വിധേയനായിരി ക്കുക എന്ന അവസ്ഥയിലേക്കു മനുഷ്യനെ നയിക്കാനുപകരിക്കുന്ന ബോധനങ്ങള്‍ അവര്‍ നടത്തുകയുണ്ടായി. ദുര്‍നടപ്പിന്റെയും ചിന്താശൂന്യതയുടെയും ഫലമായി പരലോകത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന ശിക്ഷകള്‍ അവര്‍ ലോകത്തിനു പഠിപ്പിച്ചു. ഈ ഉല്‍ബോധനത്തെക്കുറിച്ച് മനുഷ്യരോടും ജിന്നുകളോടും അന്ത്യനാളില്‍ ചോദിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യരേ, ജിന്നുകളേ, എന്റെ ദൃഷ്ടാന്തങ്ങള്‍(നിര്‍ദ്ദേശങ്ങളും പാഠങ്ങളും) നിങ്ങള്‍ക്കു വിവരിച്ചുതരുന്നവരും ഈ ദിനത്തിലെ കണ്ടുമുട്ടലിനെക്കുറിച്ചു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന വരുമായ ദൂതന്മാര്‍ നിങ്ങളില്‍ നിന്നു തന്നെ, നിങ്ങള്‍ക്കു വന്നില്ലായിരുന്നോ? (അപ്പോള്‍) അവര്‍ പറയും: ഞങ്ങള്‍ ഞങ്ങള്‍ക്കെതിരെ തന്നെ സാക്ഷി നില്‍ക്കുന്നു'(ആശയം; അല്‍ അന്‍ആം: 130). ഇഹവും പരവും ഭൗതിക ലോകത്തിനും വിഭവങ്ങള്‍ക്കും ചില മാസ്മരികതകളുണ്ട്. അതില്‍ മധുരതരവും ആ കര്‍ഷകവുമായ പലതുമുണ്ട്. ഈ ആകര്‍ഷകത്വത്തിന്റെ സ്വാധീനതയാല്‍ അതിന്റെ ഉപാസകരായി മാറാനുള്ള സാധ്യത കൂടുതലാണ്. വിഭവങ്ങളുടെ ബാഹ്യമായ അവസ്ഥ മാത്രം ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനാലാണിത് സംഭവിക്കുന്നത്. ഇതു കാരണം യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെട്ടേക്കും. ഇത്തരം സാഹചര്യത്തില്‍ മനുഷ്യനാശമാണ് സംഭവിക്കുക. അതിനാല്‍ തന്നെ ഭൗതിക ലോകത്തിന്റെയും വിഭവങ്ങളുടെയും നിജസ്ഥിതിയും പാരത്രിക ലോകത്തിന്റെ മേന്മയും ബോധ്യപ്പെത്തേണ്ടതനിവാര്യമായി വരുന്നു. മഹാന്‍മാരായ പ്രവാചകന്‍മാര്‍ നിര്‍വ്വഹിക്കുന്നതിതാണ്. വിശുദ്ധഖുര്‍ആന്‍ ഈ യാഥാര്‍ഥ്യത്തിലേക്ക് മനുഷ്യ ശ്രദ്ധ ക്ഷണിക്കുന്നതിങ്ങനെയാണ്: ‘ഈ ഭൌതിക ജീവിതം വിനോദവും നേരമ്പോക്കുമല്ലാതെ മറ്റൊന്നുമല്ല; നിശ്ചയം, പാരത്രിക ലോകം; അതത്രെ സജീവമായത്. അവരതറിയുമായിരുന്നെങ്കില്‍’ (ആശയം; അല്‍അന്‍കബൂത്: 64). ഐഹിക ജീവിതത്തിന്റെ അവസ്ഥയെ കളിയും തമാശയുമെന്നു വിശേഷിപ്പിച്ചത് വളരെ അര്‍ഥ വത്താണ്. അതായത് കളികള്‍ക്കും തമാശകള്‍ക്കും അതിന്റേതായ പരിസമാപ്തിയുണ്ട്; നൈമിഷികവും ക്ഷണികവുമായിരിക്കുമത്. ഇടപഴകുമ്പോള്‍ മാത്രം ആസ്വാദ്യമാവുന്നത് എന്ന പരിമിതിയും അവയ്ക്കുണ്ട്. ഐഹിക ജീവിതം ഇടപഴകുമ്പോള്‍ താല്‍കാലികമായി സുഖകരവും ആസ്വാദ്യവുമാകാം; എന്നാല്‍ അത് ശാശ്വതമായിരിക്കില്ല. ചില വിനോദങ്ങള്‍ തന്നെ സുഖകരമല്ലാത്ത പരിണതിയിലെത്തിയിട്ടുമുണ്ടാവും. എന്നാല്‍ പരലോകം അങ്ങനെയല്ല; അതില്‍ അനന്തമായ സുഖദുഃഖങ്ങളാണുള്ളത്. അതിനാല്‍ തന്നെ ഭൗതികതയില്‍ മുഴുകാതെ പാരത്രിക സുഖ സമ്പൂര്‍ണ്ണതക്കായി പ്രവര്‍ത്തിക്കണമെന്നും പ്രവാചകര്‍ ഉല്‍ബോധനം നടത്തി. ഒരു സംശയം ഇവിടെ ഒരു സംശയമുയരാം. സര്‍വശക്തനായ അല്ലാഹുവിന് ജനങ്ങളെ നേര്‍വഴിയില്‍ നടത്താന്‍ എന്തിനാണു പ്രവാചകര്‍? ഓരോരുത്തരെയും നേര്‍വഴിയില്‍ പ്രകൃത്യാ സഞ്ചരിപ്പിച്ചാല്‍ പോരേ? പ്രവാചകനിയോഗം സ്രഷ്ടാവ് സര്‍വ്വശക്തനാണെന്ന വിശേഷണത്തിനു ന്യൂനത വരുത്തന്നുതാണെന്ന് ദ്യോതിപ്പിക്കുന്നതാണീ ചോദ്യം. യഥാര്‍ഥത്തില്‍ ഇത് മനുഷ്യന്റെ അസ്തിത്വ പ്രധാനമായ ഗുണവിശേഷത്തെ നിഷേധിക്കലാണ്. അല്ലെങ്കില്‍ അജ്ഞതയാണ്. ഇതരജീവികളില്‍നിന്നു മനുഷ്യനുള്ള സവിശേഷതയാണ് ഇഛാസ്വാതന്ത്യ്രം. ആലോചിക്കാനും തീരുമാനിക്കാനും അനുവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യമാണവനെ നന്‍മ തിന്‍മകളുടെ സ്വീകരണ നിരാകരണത്തിനു യോഗ്യനാക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ഏതെങ്കിലും ഒരു വഴിയെ പ്രകൃതിപരമായി തെളിക്കപ്പെടുകയെന്നാല്‍ അതിനര്‍ഥം അവന്‍ സ്വതന്ത്രനല്ല എന്നു കൂടിയാണ്. അങ്ങനെയൊരവസ്ഥയില്‍ നന്മതിന്മകള്‍ക്കോ രക്ഷാശിക്ഷകള്‍ക്കോ പ്രസക്തിയുമുണ്ടാവില്ല. അത് കൊണ്ട് തന്നെ മനുഷ്യനു മുന്നില്‍ നന്മയും തിന്മയും വേര്‍തിരിച്ചവതരിപ്പിക്കപ്പെടുകയോ മനസ്സിലാക്കാനവസരമുണ്ടാവുകയോ വേണം. നന്മയും തിന്മയും മനസ്സില്‍ തോന്നിപ്പിച്ച് അതില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനവസരം നല്‍കിയാല്‍ പരിഹാരമാവില്ല. കാരണം ഇഛാസ്വാതന്ത്യ്രത്തിന്റെ ഫലമായി അതില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ സാധിക്കും. അതുപോലെ നന്മയെ തിന്മയായി അവതരിപ്പിക്കാനും കഴിയും. മറ്റൊരാള്‍ക്ക് അത് തിരുത്താന്‍ സാധിക്കാതെയും വരും. ചുരുക്കത്തില്‍ ഏതെങ്കിലും ഒരു വഴിയിലുടെ മാത്രം മനുഷ്യനെ സഞ്ചരിപ്പിക്കുന്നത് ഇഛാസ്വാതന്ത്ര്യം തകര്‍ക്കുന്നതാണ്. നന്മ തിന്മകള്‍ മനസ്സില്‍ തോന്നിപ്പിച്ച് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രം നല്‍കുന്നത് ഇഛാസ്വാതന്ത്യത്തിന്റെ ദുരുപയോഗത്തിനു കാരണമാവുകയും ചെയ്യും. അതിനാല്‍ ഇതു രണ്ടും കരണീയമല്ല. ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള യുക്തമായ മാര്‍ഗമാണ് പ്രവാചക നിയോഗം. എല്ലാവര്‍ക്കും സുപരിചിതനായ ഒരാള്‍ എല്ലാവരോടുമായി സത്യം പ്രസ്താവിക്കുക. അതിനു വിരുദ്ധമായത് വ്യക്തമാക്കുക എന്നതാണിതിലൂടെ സാധ്യമാകുന്നത്. ആര്‍ക്കും ഇഷ്ടാനുസരണം കൂട്ടാനും കുറയ്ക്കാനും അവസരമില്ലാത്ത വിധം പരസ്യമാക്കപ്പെട്ടതിനാല്‍ ഇവിടെ ഇഛാസ്വാതന്ത്യത്തിന്റെ ദുരുപയോഗം നടക്കില്ല. നടന്നാല്‍ തന്നെ അതു തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യും. ആരെങ്കിലും അടിച്ചേല്‍പ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തു എന്ന പരിമിതിയുമുണ്ടാവില്ല. ഇഛാസ്വാതന്ത്യം ഉപയോഗപ്പെടുത്താനും അതടിസ്ഥാനത്തില്‍ പ്രതിഫലം നേടാനും അവസരമുണ്ടാവുകയും ചെയ്യും. എല്ലാവര്‍ക്കും സത്യം സ്വീകരിക്കുന്നതിന് ഒരു കേന്ദ്രം എന്ന സ്ഥി തി വന്നെങ്കിലേ അതിനു കെട്ടുറപ്പുണ്ടാവുകയുള്ളു. നിയോഗിതരായ മുഴുവന്‍ പ്രവാചകന്‍മാരിലും അവരുടെ സമൂഹത്തിലും ഇതിന്റെ ഫലങ്ങള്‍ പ്രകടമായിട്ടുണ്ട്. മുഅ്ജിസത്തുകള്‍ പ്രവാചകന്‍മാരിലുടെ അല്ലാഹു വെളിപ്പെടുത്തുന്ന അമാനുഷിക സിദ്ധികളാണ് മുഅ്ജിസത്തുകള്‍. എല്ലാ പ്രവാചകന്‍മാര്‍ക്കും ഒരേ തരത്തിലുള്ള മുഅ്ജിസത്തുകളായിരുന്നില്ല നല്‍കിയിരുന്നത്. അതാതുകാലത്തെ ശ്രദ്ധേയമായ മേഖലയിലെ അസാധ്യതകളെ അതിജയിക്കുന്ന അത്യല്‍ഭൂതങ്ങളായിരുന്നു പ്രധാനമായും മുഅ്ജിസത്തുകള്‍. ഉദാഹരണത്തിന് മൂസാ(അ)മിനെ എടുക്കാം. അദ്ദേഹത്തിന്റെ രംഗപ്രവേശം മാരണവും ആഭിചാരവും പ്രചാരം നേടുകയും കു ടിലും കൊട്ടാരവും അവയുടെ നീരാളിപ്പിടുത്തത്തിലകപ്പെടുകയും ചെയ്ത കാലത്തായിരുന്നു. എന്തെങ്കിലും മാധ്യമമാക്കി കണ്‍കെട്ടുന്ന ഒരു തരം മായാജാലമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. അവര്‍ക്കിടയിലേക്കു നിയോഗിതനായ മുസാ(അ)ന് വടി പാമ്പാക്കുന്നതും കൈ പ്രകാശിക്കുന്നതുമായ മുഅ്ജിസത്തുകള്‍ അല്ലാഹു നല്‍കി. അതിനു മുമ്പില്‍ അക്കാലത്തെ മാരണക്കാര്‍ അടിപതറുകയുണ്ടായി. തല്‍ഫലമായി അവരില്‍ പലരും സത്യവിശ്വാസികളായിത്തീര്‍ന്നു. തങ്ങളുടെ പ്രവൃത്തികളുടെ അടിസ്ഥാനം കണ്‍കെട്ട് മാത്രമാണെന്നറിയാവുന്ന അവര്‍ മൂസാ നബി(അ)ന്റേത് അങ്ങനെയല്ലെന്നു തിരിച്ചറിയുകയായിരുന്നു. ഈസാ നബി(അ)ന്റെ കാലഘട്ടം രോഗ ചികിത്സാരംഗത്ത് വിദഗ്ധരായവരുടെ കാലമായിരുന്നു. ചില വിഷമകരമായ രോഗങ്ങള്‍ ഭേദപ്പെടുത്തിയവര്‍ ആ പേരില്‍ ജനങ്ങളെ ചുഷണം ചെ യ്തുകൊണ്ടിരുന്നു. അവര്‍ക്കിടയില്‍ രംഗത്തു വന്ന ഈസാ(അ) മാറാരോഗമെന്നു കരുതപ്പെട്ടിരുന്ന വെള്ളപ്പാണ്ട് സുഖപ്പെടുത്തുകയും അത് ഒരു ചൂഷണോപാധിയാക്കാതെ ആതുര സേവന നിരതമായ ജീവിതം നയിക്കുകയും ചെയ്തു. ജന്മനായുള്ള അന്ധതയും അദ്ദേഹം ഭേദപ്പെടുത്തി. മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്തു. നമ്മുടെ നബി(സ) തങ്ങളുടേത് സാഹിത്യ പുരോഗതിയുടെ കാലഘട്ടമായിരുന്നു. അക്കാല ത്തെ സാഹിത്യ സമ്രാട്ടുകളെയും ആസ്വാദകരെയും മുട്ടുകുത്തിക്കുന്നതാണ് വിശുദ്ധഖുര്‍ആന്റെ സാഹിത്യവൈഭവം. സാഹിത്യത്തിനു ഒരുതരം നാഗരികപരിവേഷമുണ്ട്. ധിഷണാപരമായ മനുഷ്യന്റെ വ്യവഹാരത്തെ അത് സജീവമാക്കി നിലനിര്‍ത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ പ്രപഞ്ചനാശത്തോളം നിലനില്‍ക്കേണ്ടതാണ്. അതിനാല്‍ തന്നെ അതിജയിക്കാനാവാത്ത സാഹിത്യ മേന്‍മ ഖുര്‍ആനെന്നുമുണ്ട്. ഖുര്‍ആനുയര്‍ത്തിയ സമാന രചനക്കായുള്ള വെല്ലുവിളി ഇന്നും നിലനില്‍ക്കുകയാണ്. ഖുര്‍ആനിന്റെ അമാനുഷിക ഭാവം സാഹിത്യ മേന്മയില്‍ മാത്രം പരിമിതപ്പെടുത്തുകയല്ല. മറിച്ച് അതിന്റെ എക്കാലത്തെയും അത്യുജ്ജ്വലമായ ഒരു ഭാവത്തെ പ്രത്യേകം സൂ ചിപ്പിക്കുകയാണ്. ഖുര്‍ആന്‍ മുഴുക്കെയും അമാനുഷികമാണ്; അക്ഷരവും ആശയവും ശൈ ലിയും ഘടനയും ക്രമവുമെല്ലാം. സാഹചര്യകേന്ദ്രീകരണം പ്രവാചകത്വ ദൗത്യത്തിന്റെ വിജയപ്രാപ്തിക്ക് അനിവാര്യമായ സാഹചര്യങ്ങള്‍ ഇത്തരം കഴിവുകളിലൂടെ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. അവരുടെ ജീവിത പ്രകൃതി ക്രമീകരിക്കപ്പെട്ടതും അങ്ങനെ തന്നെയാണ്. ഈസാ(അ)ന്റെ ജീവിതം വിലയിരുത്തി നോക്കാം: അദ്ദേഹം പിതാവില്ലാതെയാണ് പിറക്കുന്നത് .അത് ദുരാരോപണങ്ങള്‍ക്കിടയാക്കിയേക്കാമെന്നതിനാല്‍ തൊട്ടിലില്‍ നിന്നു തന്നെ താന്‍ അല്ലാഹുവിന്റെ ദാസനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബനൂ ഇസ്രാഈലില്‍ ഒരു പ്രവാചക കുടുംബത്തിന്റെ ശേഷിപ്പ് ഇല്ലാതിരിക്കാന്‍ അദ്ദേഹം വിവാഹാതനായില്ല. ദുര്‍ന്യായങ്ങളുമായി നടക്കുന്നവരും തന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരു മായ ആളുകളുടെ കപടമുഖം അനാവരണം ചെയ്യുന്നതിനായി അദ്ദേഹം ഇനിയും രംഗത്തെത്തും. അതിനായി അദ്ദേഹം വാനലോകത്തേക്കുയര്‍ത്തപ്പെട്ടു. അന്ത്യനാളടുക്കുമ്പോള്‍ ഇറങ്ങിവരും. താന്‍ വളരെ കൂടുതലായി ശുഭവാര്‍ത്തയറിയിച്ച പ്രവാചകനേതാവിന്റെ അനുയായി എ ന്ന പദവി അധികമായി നേടും. വളരെ കുറച്ചാളുകള്‍ മാത്രം അനുയായികളായിട്ടുണ്ടായിരുന്ന അദ്ദേഹത്തിനു മുഹമ്മദ് നബി(സ്വ) തങ്ങളുടെ അനുയായികളില്‍ ദജ്ജാലിന്റെ കുതന്ത്രത്തില്‍ നിന്നു രക്ഷപ്പെട്ടവരോടൊപ്പം ഗിരിവാസവും അവരുടെ നേതൃത്വവും നല്‍കി ആദരിക്കപ്പെടും. മാതാപിതാക്കളുടെ മരണം, ശൈശവം, ബാല്യം, കൌമാരം, വിവാഹം തുടങ്ങി ജീവിതത്തിന്റെ എല്ലാമേഖലകളിലും നബി(സ) തങ്ങള്‍ അന്ത്യപ്രവാചകരാണെന്ന നിലയിലുള്ള ക്രമീകരണങ്ങള്‍ കാണാം.
ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പള്ളിക്കുള്ളില്‍ കയറി ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. താജ് മുഹമ്മദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും, വർഗീയ സംഘർഷമാണോ ലക്ഷ്യമിടുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഖുര്‍ആന്‍ കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ പലയിടങ്ങളിലായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രമസമാധാനം പാലിക്കുന്നതിനായി പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നഗരത്തിലെ കോട്വാലി പ്രദേശത്തുള്ള ഫഖ്‌റെ ആലം പള്ളിയിലാണ് ഖുര്‍ആന്റെ ഭാഗം കത്തിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. അതേസമയം ചോദ്യം ചെയ്യലിൽ താനല്ല, തന്റെ ആത്മാവാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് താജ് മുഹമ്മദ് പറഞ്ഞത്. ബുധനാഴ്ച വൈകുന്നേരം രണ്ട് യുവാക്കൾ പള്ളിയിലേക്ക് അതിക്രമിച്ച് കയറി അവിടെ സൂക്ഷിച്ചിരുന്ന ഖുർആൻ കത്തിക്കുകയായിരുന്നു. ഇമാം ഹാഫിസ് നദീം സായാഹ്ന നമസ്കാരത്തിന് എത്തിയപ്പോൾ ഖുർആനിന്റെ കത്തിച്ച പേജുകൾ കണ്ട് പള്ളി ഇമാമിനെ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരാള്‍ ഖുര്‍ആന്‍ കത്തിച്ച് പ്രദേശത്ത് നിന്ന് പോകുന്നതായി കണ്ടെത്തിയിരുന്നു. ബരുജായി പ്രദേശത്ത് നിന്നാണ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ചിലയിടങ്ങളില്‍ തീവെപ്പുണ്ടായി. അക്രമത്തില്‍ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടാകുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയെ ഉടന്‍ പിടികൂടി നടപടിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ട് പ്രദേശത്ത് ക്രമസമാധാനം തിരികെ കൊണ്ടുവരാന്‍ സാധിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
This blog is in Malayalam language, if u can't read it please download Anjali old lipi and do necessary settings. Labels menopause (1) അനുഭവം (12) ആന്ധ്ര (1) കഥ (72) കീഴ്വായു (1) കുറിപ്പ് (7) ഗ്യാസ് ട്രബിൾ (1) പൊങ്ങച്ചം (1) പ്രതാപം (1) ബ്ലോഗ് (1) മെനോപാസ് (1) ലേഖനം (1) ആഷാഢത്തിലേയ്ക്ക് ചിത്രക്കളരിയിലേയ്ക്ക് ഹൈദ്രാബാദ് കലപിലയിലേയ്ക്ക് ഏഴാം കടൽ Wednesday, December 9, 2020 സെബാസ്റ്റ്യൻ ഡോക്ടർ ചോദ്യങ്ങൾ പലതും ചോദിച്ചുകൊണ്ടിരുന്നെങ്കിലും കൊച്ചൗസേപ്പ് കൈകൾ തോളിൽ കൊളുത്തി മുകളിൽ കറങ്ങുന്ന ഫാനും നോക്കി ഗുണന ചിഹ്നമായി കസേരയിൽ കുത്തിയിരുന്നതല്ലാതെ മറുപടി ഒന്നും നൽകിയിരുന്നില്ല. “അപ്പച്ചന്റെ പേരെന്താണന്ന് ഓർമ്മയുണ്ടോ? വേണ്ട. പ്രായേത്രയായന്നെങ്കിലും പറയാമോ?” അറ്റകൈയെന്നോണമാണ് ഡോക്ടറത് ചോദിച്ചത്. തോളുകൾ മുകളിലോട്ടാക്കി, ചേർത്ത് പിടിച്ച ചുണ്ടുകളിലൂടെ കാറ്റ് ഉള്ളിലോട്ട് വലിച്ച് കേറ്റി, കണ്ണുകളിറുക്കി അടച്ച കൊച്ചൗസേപ്പിനെ നോക്കി ഡോക്ടർ ചിരിച്ചു. പിന്നെ ചെവിയിൽ പതിയെ ചോദിച്ചു, “അമ്മച്ചി എന്നും അപ്പച്ചന് ഹരമാരുന്നു. അല്ലിയോ?” നാണം മൊട്ടിട്ട കൊച്ചൗസേപ്പിന്റെ മുഖം നിശാഗന്ധി പോലെ വിരിഞ്ഞു. പല്ലുകളടർന്ന് മോണ തെളിഞ്ഞ വായയിൽ ചിരി നിറച്ചുകൊണ്ട് കൊച്ചൗസേപ്പ് തിരികെ ചോദിച്ചു,“അന്നമ്മ ആറെണ്ണത്തിനെ പെറ്റത്ചുമ്മാതാണോ ഡാക്ടറേ?” “ഡോക്ടറേ എഴുപത്തഞ്ച് ക ഴിഞ്ഞെന്നാ റേഷൻ കാർഡില്. പക്ഷേ കൈയ്യിലിരിപ്പ് മാത്രം ...” അവജ്ഞ മുറ്റി നിൽക്കുന്ന പത്രോസിന്റെ ശബ്ദം വാതിലിന് വെളിയിൽ നിന്ന് കേട്ടതും കൊച്ചൗസേപ്പ് കസേരയിൽ നിന്നും ചാടി. “പന്ന നായിന്റെ മക്കൾ. ... അപ്പനെ നന്നാക്കാനിറങ്ങിയിരിക്കുന്നു. ഞാനെന്റെ കെട്ടിയോളെ എന്തും ചെയ്യും. അതൊക്കെ ചോദിക്കാൻ നീയൊക്കെ ആരടാ?” സെബാസ്റ്റ്യൻ ഡോക്ടർ ശാന്തനായി എണീറ്റ് വന്ന് കൊച്ചൗസേപ്പിനെ പിടിച്ച് കസേരയിൽ വീണ്ടും ഇരുത്തിയിട്ട് തുറന്നിട്ടിരുന്ന വാതിൽ ചേർത്തടച്ചു. “അപ്പച്ചൻ അവിടിരി, എന്താ സംഭവിച്ചതെന്ന് ഓർത്ത് പറയാൻ പറ്റുമോന്ന് നോക്ക്.” കൊച്ചൗസേപ്പ് വിരലുകൾ മടക്കി. ഒന്നാമൻ പത്രോസ്, അവന്ന് താഴെ ജോസ്, പിന്നെ ഏലി, മേഴ്സി, ജോർജൂട്ടി. പത്രോസും ജോസും കുടുംബത്തിനടുത്ത് തന്നാ താമസം. ഏലീടേം മേഴ്സീടേം കെട്ടിയോന്മാരുടെ വീടും അടുത്ത് തന്നാ. ഇനി നിങ്ങള് പറ ഡാക്ടറേ, അന്നമ്മ എന്റെ മുന്നില് എടക്കെടക്ക് വരണത് അവക്കടെ സ്നേഹം കൊണ്ടല്ല്യേ ... അതിന് ഞാനെന്നാ പെഴച്ചെന്നാ . ...” “മക്കൾ ആറു പേരുണ്ടന്നല്ലേ പറഞ്ഞത് ? ഒരാളുടെ പേരു കൂടി ബാക്കിയുണ്ടല്ലോ അപ്പച്ചാ?” ഡോക്ടറെ അതിശയിപ്പിച്ചുകൊണ്ടുള്ള അതി ശക്തമായൊര് ആട്ടായിരുന്ന് അപ്പോൾ കൊച്ചൗസേപ്പിൽ നിന്നുമുണ്ടായത്! “ഫ്ഫ. ...“ പല്ലുകൾക്കിടയിലൂടെ തുപ്പൽ തെറിച്ചു. “സ്റ്റുഡിയോക്കാരൻ. ... തുണിയഴിപ്പിച്ച് പടമെടുത്ത് വിറ്റ നാറ്റക്കേസാ ... പുത്തൻ കുരിശ് തറവാടിന്റെ പടിക്കകത്ത് കേറ്റില്ല എരണംകെട്ടവനെ. ...” കൺസൾട്ടേഷൻ റൂമിന്റെ പുറത്ത് അപ്പോൾ പത്രോസിന്റെ ശബ്ദമുണ്ടായി. “തങ്കച്ചനെ കുറിച്ച് എന്തേലും പറഞ്ഞാലോ ഓർത്താലോ മതി. ഇതാ കളി. ... ” ഡോക്ടർ കൊച്ചൗസേപ്പിനെ ഇമ വെട്ടാതെ നോക്കി, “അപ്പച്ചാ, യൂ ആർ പെർഫക്റ്റലി ആൾ റൈറ്റ്. ഇവരൊക്കെ പറയുന്നത് പോലെ ഒന്നുമില്ല.“ ഒരു വിജയിയുടെ ഔത്സുക്യത്തോടെ കൊച്ചൗസേപ്പ് കസേരയിലോട്ട് അമർന്നിരുന്നു. ----- മേഴ്സി വെച്ച മുളകിട്ട് സ്രാവ് കറി ചൂട് ചോറിലേക്ക് വീണപ്പോഴായിരുന്നു കൊച്ചൌസേപ്പിന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ ഭിത്തിയിലിരുന്ന അന്നമ്മയെ അടിമുടി അളന്നത്. കുണുക്കനിൽ തട്ടിയെത്തിയ വെളിച്ചത്തിൽ അന്നമ്മ എരിവായിമാറി. കൊച്ചൗസേപ്പിന്റെ കുസൃതിക്കണ്ണുകൾ അന്നമ്മയെ വിളിച്ചു, “ഒരു തവണ...ഒറ്റത്തവണ കൂടി...ആരുമില്ലാത്ത സമയമല്ലേയെന്റന്നമ്മോ. ...“ അന്നമ്മ മിണ്ടിയില്ല. അനങ്ങിയില്ല. “ആറ് പെറ്റപ്പോളും കാട്ടാത്തൊരു എടങ്ങേറ്. ...” കൊച്ചൌസേപ്പിന് സഹിച്ചില്ല. ഒറ്റ ചാട്ടമായിരുന്നു. സ്രാവ് കറി ചിതറി. യുവത്വം നഷ്ടപ്പെടാത്ത മനസ്സിന് മുന്നിൽ ചുളുങ്ങിയ ശരീരം ഉടഞ്ഞുവീണു. ചുവന്ന കറ പുള്ളിക്കുത്ത് വീഴ്ത്തിയ വെള്ള മുണ്ടിലേക്ക് മുഖമാഴ്ത്തിയിരുന്ന് അന്നമ്മ കരയുന്നത് കൊച്ചൗസേപ്പിന് സഹിച്ചില്ല. “നീ കേക്കാഞ്ഞോണ്ടല്ലേ അന്നമ്മേ ...” അനന്തതയിലേയ്ക്ക് ചുഴിഞ്ഞിറങ്ങുന്ന കണ്ണുകളുമായ് അനങ്ങാതിരുന്ന അന്നമ്മയെ കൈയിലെടുത്ത് കൊച്ചൌസേപ്പ് തുരുതുരെ ചുംബിച്ചു. ഊർന്നിറങ്ങിയ മിഴിനീർ ചാലുകളായി ചില്ലിലൂടെ താഴേക്ക് പതിച്ച് ചിതറി. “പ്രായായീന്ന് വെച്ച് ഇങ്ങനേമൊണ്ടോ? അപ്പനിതെന്തോന്നിന്റെ സൂക്കേടാ?” പൂണ്ടടക്കം പിടിച്ച്, അഴിഞ്ഞുപോയ മുണ്ട് അരയ്ക്ക് ചുറ്റിക്കുമ്പോൾ എഴുപത് കഴിഞ്ഞ എല്ലിന്റെ മൂപ്പിൽ പത്രോസ് പതറി.” “ വയസ്സായെന്നൊരു ബോധോമില്ല. കെട്ടുപ്രായോള്ള കൊച്ചുമക്കളുള്ള വീടാ. നാണക്കേട്. ...” മേഴ്സിയുടെ സങ്കടത്തിന് പരിഹാരമെന്നോണം ഏലി കൂട്ടിച്ചേർത്തു, “സന്ധ്യയാകുമ്പോഴേ വല്ല ഒറക്ക ഗുളികേം കൊടുത്താൽ മാനക്കേടില്ലാതെ കഴിയാൻ പറ്റുമാരുന്നു.” ഡോക്ടറെ കാണിക്കുന്നതാണ് ബുദ്ധിയെന്ന് ജോസാണ് പറഞ്ഞത്. കഴിഞ്ഞാഴ്ച ഗൾഫീന്ന് ഫോൺ ചെയ്തപ്പോൾ ജോർജൂട്ടിയും അതുതന്നെയാണ് പറഞ്ഞതെന്ന് മേഴ്സി ഓർമ്മിപ്പിച്ചു. കാറിലേക്ക് തള്ളിക്കേറ്റാൻ പത്രോസും ജോസും ശ്രമിച്ച് കൊണ്ടിരുന്നപ്പോൾ വർഷങ്ങൾക്ക് മുന്നേ നസ്രാണിയ്ക്കെതിരായി തിരിഞ്ഞ ചോകാമ്മാരേം നായമ്മാരേം കൊച്ചൗസേപ്പ് മനസ്സിൽ കണ്ടു. അമ്മച്ചിക്ക് പസവാരമായ്*നൽകിയ അമ്പത് സെന്റിലെ കുരിശ് വളരാൻ തുടങ്ങിയപ്പോളായിരുന്നു കൊച്ചൗസേപ്പിനെതിരായുള്ള പോരിന്റെ തുടക്കം. സകലമാന ചോകാന്മാരും നായന്മാരും കൊച്ചൗസേപ്പിന് എതിരായി അന്ന്. ഒറ്റയാനായ നസ്രാണിയെ തകർക്കാൻ എല്ലാരും ഒറ്റക്കെട്ടായിരുന്നു. താങ്ങായി ഗബ്രിയേലച്ചൻ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കൊച്ചൗസേപ്പപ്പോളോർത്തു. തളർന്നില്ല. ഒറ്റയ്ക്ക് പൊരുതി. പറങ്കി രക്തമോടുന്ന സിരകളുള്ളവനാടാ കൊച്ചൗസേപ്പെന്ന് നാലുപേർ കേൾക്കേ വിളിച്ച് പറഞ്ഞു. ഒറ്റയാനായ നസ്രാണി പള്ളിയോടൊപ്പം വളർന്നു. കാറിൽ നിന്നും തലപുറത്തേക്കിട്ട്, പള്ളീടെ മോളിൽ മാനം തൊട്ട് നിൽക്കുന്ന കുരിശിനെ നോക്കി കൊച്ചൗസേപ്പ് ചോദിച്ചു, “കർത്താവേ, നീ പറ. ഞാൻ കർത്താവിന്ന് നെരക്കാത്ത എന്തേലും ചെയ്തോ?” കർത്താവ് ഒന്നും മിണ്ടിയില്ല. “കർത്താവിന്നും പ്രശ്നോല്ല. അന്നമ്മക്കും പ്രശ്നോല്ല. പിന്നെ നെനെക്കൊക്കെ എന്തിന്റെ കേടാ. ...” ആരും ഒന്നും മിണ്ടിയില്ല. വൈക്കം കായലിലെ ഓളത്തിൽ ഉയർന്ന് വീഴുന്ന വഞ്ചിയിൽ കരയണയാൻ പ്രാർത്ഥനയോടിരുന്ന മേരിയുടെ മുഖം കൊച്ചൗസേപ്പിന് മുന്നിലപ്പോൾ കായലിൽ വീണ പൂർണ്ണ ചന്ദ്രനെപ്പോലെ തെളിഞ്ഞു വന്നു. തുഴയോടൊപ്പം വലിഞ്ഞമരുന്ന പേശികളിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികളെ കാറ്റെടുത്തുകൊണ്ടു പോകുന്നതും നോക്കി ഇരിക്കുകയായിരുന്നു മേരി. മാറിൽ ചവിട്ടി വള്ളപ്പടിയിലോട്ട് ചരിഞ്ഞ്, കായലോളങ്ങളോടൊപ്പം ആടിയുലയുന്ന തിളക്കത്തെ കൈയാട്ടിവിളിച്ച്, ചാടിത്തുള്ളുന്ന കൊച്ചൗസേപ്പിനെ അടക്കി നിർത്തുവാൻ നന്നേ പാ‍ടുപെട്ടെങ്കിലും, പല്ലില്ലാത്ത മോണ കാട്ടിയുള്ള നിഷ്ക്കളങ്ക ചിരിയിലെ കുസൃതി ആ രാത്രിയിലും മേരിയുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ വീണ്ടും പ്രകാശമാനമാക്കി. “അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുള്ളവനുമാകുന്നു. മേരീ, നീ ജീവിക്കാനുള്ളവളാണ്. കൊച്ചൗസേപ്പിനെവളർത്തണം.” ഒഴുക്കിനെതിരെ വള്ളം തുഴഞ്ഞുകൊണ്ടാണ് കോയയത് പറഞ്ഞത്. തെക്കേ ചാർപ്പിൽ നിന്നും പുറത്തേക്ക് വീണ തേങ്ങയുടെ എണ്ണമെടുത്തതും, മൂപ്പെത്താത്തത് തിരിഞ്ഞ് മാറ്റിയതും, ആഢ്യത്തമൊള്ള പൊടിമീശക്കാരന്റെ ആഗ്രഹം അപ്പനെ അറിയിച്ചതും, കിഴക്കേ കായലിലെത്തിയ കെട്ടുവള്ളത്തിൽ വന്നിറങ്ങിയ ചെറുക്കന്റെ സംഘത്തിന്ന് മുന്നിൽ വഴികാട്ടിയായ് നടന്നതും കോയ തന്നെയായിരുന്നുവെന്ന് മേരിയപ്പോളോർത്തു. മാപ്പിളേടേം മേത്തന്റേം ഒറ്റപ്പായേലൊറക്കം നിന്നതുപോലും തന്റെ വരവോടെയായിരുന്നുവെന്ന് ഓർത്തപ്പോൾ എന്നോ വഴിമാറിപ്പോയ ചിരി മേരിയുടെ ചുണ്ടുകളെത്തേടി വീണ്ടുമെത്തി. “ഇപ്പോ എന്ത് തോന്നുന്നു മേരി?” നിലാവിൽ കുളിച്ച കായലിന് മാറ്റുകൂട്ടുന്ന മേരിയുടെ ചിരിയിൽ ആശ്വസിച്ചുകൊണ്ടാണ് കോയയത് ചോദിച്ചത്. “കോയേ, എന്തിനവിടെ വന്നു നിങ്ങളപ്പോൾ. ...? വിധിക്ക് വിട്ടുകൂടാരുന്നോ ഞങ്ങളെ. ...?” ആഞ്ഞ് വീശിയ കാറ്റിൽ വള്ളം ഉലഞ്ഞു. കൊച്ചൗസേപ്പ് കാറ്റിനൊപ്പം കരഞ്ഞു. തെറുത്തുകേറ്റപ്പെട്ട ചട്ടയ്ക്കുള്ളിലെ മുലയിൽ മുഖമമർന്നപ്പോൾ കരച്ചിലടങ്ങിയ കൊച്ചൗസേപ്പിന്റെ ഇളം ചൂടുള്ള പിഞ്ചുവിരലുകളിലെ നഖങ്ങൾ തടവി മേരി മെല്ലെ പറഞ്ഞു, “അപ്പന്റെ മോൻ തന്നെ ...” കടവടുത്തപ്പോഴേക്കും കൊച്ചൗസേപ്പിനൊപ്പം മേരിയും ഉറങ്ങിയിരുന്നു. പൂവരശിൽ വള്ളം കെട്ടിയിട്ടുകൊണ്ട് കോയ മേരിയെ വിളിച്ചു, “ഈ കൊച്ചിനേം കൊണ്ട് പന്ത്രണ്ട് മൈല് നടക്കാനാണോ ഇനി?” കണ്ണുകൾ തിരുമ്മി മേരിയെണീറ്റു.വള്ളം തണ്ണീർമുക്കത്തടുത്തിരുന്നു. കോയയുടെ കൈയിൽ കൊച്ചൗസേപ്പിനെ ഏൽപ്പിച്ച്, കൈക്കുടന്നയിൽ തണുത്ത വെള്ളം കോരിയെടുത്ത് മുഖത്തൊഴിച്ച്, അങ്ങേക്കരയിൽ ഉദിച്ചുയരുന്ന സൂര്യനെ നോക്കി മേരി പറഞ്ഞു, “വേഗം നടന്നാൽ ഉച്ചയ്ക്ക് മുൻപ് വീടെത്താം.” കോയയുടെ നീണ്ട കറുത്ത താടിരോമത്തിൽ പിടിച്ച് വലിച്ചുകൊണ്ടിരുന്ന കൊച്ചൗസേപ്പിനെ കൈയിലെടുത്ത് മേരി കരയിലേക്ക് കാലുവെച്ചു. ഉലഞ്ഞ് പുറകോട്ട് നീങ്ങിയ വള്ളത്തെ കരയിലോട്ട് അടുപ്പിച്ച് നിർത്താൻ ശ്രമിച്ചുകൊണ്ട് കോയ ചോദിച്ചു, “എന്തിനായിരുന്നു മേരിക്കൊച്ചേ ആ കടുംകൈക്ക് ശ്രമിച്ചേ. ...?” പുറം തിരിഞ്ഞ് നിന്ന മേരിയുടെ വലതു കൈത്തലം കണ്ണുകളെ തഴുകി മടങ്ങി. “എല്ലാം അവസാനിപ്പിക്കണമെന്ന് നിരീച്ച് തന്നാരുന്നു.“ തുടയിലമർന്നിരുന്ന തുഴയിൽ വിരൽ തട്ടിക്കൊണ്ടിരുന്നു കോയ. “വൈക്കത്തേക്ക് ഒരു തിരിച്ചുപോക്കിന് ഇനീം സമയമുണ്ട്. ഒന്നുകൂടി അലോചിച്ചൂടെ. ...” കാറ്റടങ്ങിയ കായൽപ്പരപ്പിലേക്ക് കണ്ണയച്ച് മേരി ചോദിച്ചു, “കൂട്ടാൻ വെയ്ക്കാനും കൂട്ടുകെടക്കാനും മാത്രോള്ളതാണോ കോയേ പെണ്ണ്. ...? “തള്ള മനസ്സിന്നും മോൻ ശരീരത്തിന്നും. ... വയ്യ കോയ ... വയ്യ ... സഹിക്കാവുന്നതിലും അധികമാ എല്ലാം.“ അപ്പന്റെ ഓർമ്മകളുമായി വക്കച്ചന്റെ മോള് കരപ്പുറത്തൂടെ നടന്നു. കൊച്ചൗസേപ്പിന്റെ കുഞ്ഞ് കൈകൾ മേരിയുടെ ചട്ടക്കുള്ളിൽ പരതിക്കൊണ്ടിരുന്നു. അറ്റം കാണാത്ത പറമ്പും, പെരുമയുള്ള തറവാടും. എണ്ണമറ്റ പശുക്കളും പശുക്കളെ ചവിട്ടാൻ കൂറ്റൻ കാളകളും. തീറ്റാൻ തുറു പലതും, മേയ്ക്കാൻ വേലക്കാർ പലരും. നാട്ടുപ്രമാണി ആയിരുന്നു വക്കച്ചൻ. തോട്ടിറമ്പിലെ കമുകിൻ തോപ്പിൽ നിന്നും അടക്ക വെട്ടി കുട്ടയിലാക്കി മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് പിന്നിൽ നിന്നും കുത്തുവീണത്. നെഞ്ച് തുളച്ച് ചെമ്പരത്തിപ്പൂ ചാടിച്ചെത്തിയ കത്തി കണ്ട് അടക്ക ചുമക്കാനെത്തിയ പെണ്ണുങ്ങൾ അലറിക്കരഞ്ഞു. ചെഞ്ചായം കലക്കിയെറിഞ്ഞ മാനത്തപ്പോൾ ഇരുട്ടുവീണിരുന്നു. ജോനച്ചനപ്പോൾ ഊരിയെടുത്ത കത്തി തോട്ടിലെ വെള്ളത്തിൽ ഉലർത്തിക്കഴുകി ആരേയും നോക്കാതെ കിഴക്കോട്ട് നടന്നു. ജോനച്ചൻ കൊച്ചാപ്പൻ അപ്പന്റെ കരളായിരുന്നു. തറവാട് സ്വത്തിൽ വിത്തിറക്കാതെ തെക്കേക്കരയിൽ പാട്ടത്തിനെടുത്ത നിലത്ത് സ്വർണ്ണം വിളയിക്കുമെന്ന് കൊച്ചാപ്പൻ പറഞ്ഞപ്പോൾ കരളലിഞ്ഞ അപ്പൻ അമ്മച്ചീടെ പണ്ടപ്പെട്ടി മൊത്തത്തോടെ എടുത്ത് കൊടുത്തു. പണ്ടങ്ങൾ എടുത്തുകൊടുക്കുമ്പോൾ അപ്പൻ ആരോടും ചോദിച്ചിരുന്നില്ല. തറവാടിയായ നിഷേധിയായിരുന്നല്ലോ അപ്പൻ എന്നും. സ്ത്രീധനവും പള്ളിക്ക് പസവാരവും നിശ്ചയിച്ച് കഴിഞ്ഞാണ് കൊച്ചാപ്പനോട് പണ്ടം തിരികെ ചോദിച്ചത്. പക്ഷേ പണ്ടത്തോടൊപ്പം കെട്ടിന്റെ പത്തിന്റന്ന് അപ്പനും പോകേണ്ടി വന്നു. പുതുക്കത്തിന്റന്ന്* കൊച്ചൊറോതയുടെ മുഖത്ത് കണ്ട ശാന്തത അടിയൊഴുക്കുള്ള കായലിന്റെതായിരുന്നെന്ന് മേരി മനസ്സിലാക്കിയിരുന്നില്ല. വിവാഹത്തിന്റെ നാലിന്റന്നാണത് സംഭവിച്ചത്. തർപ്പണ ജലത്തെ അന്തരീക്ഷത്തിൽ പിടിച്ച് നിർത്തി ബ്രാഹ്മണനെ വെല്ലുവിളിച്ച തോമാശ്ലീഹ ചരിതം കൊച്ചൊറോത ആദ്യമായ് വിളിച്ചോതാൻ തുടങ്ങിയത് അന്നായിരുന്നു. എളങ്കുന്നപ്പുഴ ക്ഷേത്രത്തില് പ്രാണനും കൊണ്ട് കേറിയ കൊച്ചീ രാജാവിനെ സാമൂതിരീന്ന് രക്ഷിച്ച എഴുന്നൂറ്റിക്കാരുടെ ശുദ്ധരക്തത്തിന് മുന്നിൽ മേരി കടലിന്റെ മണമുള്ള അഞ്ഞൂറ്റിക്കാരി മാത്രമായി മാറുകയായിരുന്നു. തുലാമാസത്തിലെ മഴപോലെ കൊച്ചൊറോതയുടെ നസ്രാണി ചരിതം തുടർന്നു കൊണ്ടിരുന്നു. മേരി അതൊന്നും കാര്യമാക്കിയില്ല. ഉദയം‌പേരൂർ* സുന്നഹദോസിനെക്കുറിച്ചും, നൂറ്റാണ്ടുകളായി ആചാരങ്ങൾ പൌരസ്ത്യമാക്കിയൊതുങ്ങിയ നസ്രാണി ജീവിതത്തെ കൃസ്തീയതയിലേക്ക് പിടിച്ച് കേറ്റാനെത്തിയ മെനസിസ് മെത്രാനെക്കുറിച്ചുമൊക്കെ മേരിക്ക് പറഞ്ഞുകൊടുത്തിരുന്നത് അപ്പനായിരുന്നു. കൊച്ചൊറോതയുടെ വാക്കുകൾ അവഗണിക്കുന്നതിന് തേങ്ങാക്കച്ചവടത്തിന് വന്ന വറീതെന്ന് സുമുഖന്റെ ഉറപ്പിന്റെ പിൻബലവുണ്ടായിരുന്നു മേരിക്ക്. ‘ചരിത്രം മനസ്സിലിട്ട് ജീവിതം പാഴാക്കുന്നൊരു പോഴനാവില്ല താനെന്ന‘ വാക്കിൽ മേരി മാത്രമല്ല വക്കച്ചനും വീണുപോയിരുന്നു. കായലോളങ്ങൾ പോലെ ഉയർന്ന് താഴുന്ന മേരിയുടെ ശരീരവടിവിലൂടെ യാത്രചെയ്യുമ്പോൾ വറീതിന് വന്യമായ ആശ്വാസവും ആവേശവുമായിരുന്നു എപ്പോഴും. അഴിഞ്ഞ് മാറിയ ചട്ടയ്ക്കുള്ളിലെ മാംസഭാഗങ്ങളിലേൽപ്പിക്കുന്ന നഖക്ഷതങ്ങളിൽ നിന്നും ചോര പൊടിയുമ്പോൾ വറീത് പറയും, “കായലിന്റെ കൊതിപ്പിക്കുന്ന മണമാണ് നിനക്ക്.“ കാറ്റിനൊപ്പം ഉലഞ്ഞ് വീഴുന്നൊരു കൊതുമ്പ് വള്ളമായ് മാറുകയായിരുന്നു മേരി. കായൽ മദ്ധ്യത്തിൽ ഒഴുകി നീങ്ങുന്ന കൊതുമ്പുവള്ളത്തിന്റെ വേഗത മെല്ലെ മെല്ലെ കൂടുകയും; മൃദുവായി ഓളങ്ങളെ തഴുകി നീക്കിയിരുന്ന തുഴ കഴുക്കോലിന് വഴിമാറിയതും മേരിയറിഞ്ഞു. താറാക്കൂട്ടങ്ങൾ ഗ്വ ഗ്വ ശബ്ദമുണ്ടാക്കി വരമ്പിലേക്ക് കയറിയപ്പോൾ കൊയ്ത്ത് കഴിഞ്ഞ പാടത്ത് ചൂണ്ടയിൽ കുരുങ്ങിയൊരു കൊക്ക് ചിറകിട്ടടിക്കുന്നുണ്ടായിരുന്നു. കാറ്റിലുയർന്ന് തിട്ടയിൽ തട്ടിയ ഓളം കൊടുങ്കാറ്റിലുയർന്ന് തിരയായി തീരത്തെ കവർന്നു. കൊതിപ്പിക്കുന്ന കായൽമണം മീനുളുമ്പുള്ള ഉപ്പുമണമായി സാവധാനം മാറി. നസ്രാണി ചരിതം വിളമ്പുന്ന ഒരു സായാഹ്നത്തിൽ മേരിയുടെ മേക്കാമോതിരം തിരിച്ച് നോക്കുകയായിരുന്നു കൊച്ചൊറോത. “അഞ്ചുകൂട്ടവും കോപ്പും*, പിന്നെ ആമാടപ്പെട്ടിയിലാക്കിയ സ്വത്തിന്റെ രേഖേം സ്വർണ്ണോക്കെ കൊണ്ടാ ഞാൻ പാലമറ്റം തറവാട് കേറിയേന്ന് അറിയാമോ കൊച്ചേ നിനക്ക്. ...?” കൊച്ചൊറോതയുടെ ചോദ്യത്തിന് മേരി മറുപടി പറഞ്ഞില്ല. “അരക്കില്ലാത്ത മേക്കാമോതിരോം, കൊത്തുപണിചെയ്ത കാപ്പുവളേക്കെമിട്ട് വലതുകാൽ വെച്ച് കേറിയ എന്റെ മുഖത്ത് നോക്കി ഇവിടത്തെ അമ്മച്ചി പറഞ്ഞത് എന്താണന്നറിയ്വോ നിനക്ക്?“ മേരി മിണ്ടാതെ തന്നെയിരുന്നു. “നിനക്കിതൊക്കെ രസിക്കേലാന്ന് അറിയാം. എങ്കിലും ഓരോന്നൊക്കെ കാണുമ്പോള് പറയാതിരിക്കാൻ വയ്യെന്റെ കർത്താവേ ...“ മേരിയുടെ മുഖം കൈകൊണ്ടൊന്ന് തള്ളിക്കൊണ്ടാണ് കൊച്ചൊറോത അത് പറഞ്ഞത്. “ഇവിടുത്തെ അമ്മച്ചി പറഞ്ഞത് നീ കേക്കണം.“ കൊച്ചൊറോത തന്റെ മുഖം മേരിയുടെ മുഖത്തോടടുപ്പിച്ചു. “നോക്ക്, കുലീനമായ എന്റെ മുഖത്തേക്ക് നോക്ക് ... അത് തന്നെയാണ് അമ്മച്ചി പറഞ്ഞതും.“ “അമ്മച്ചീ, എന്റെ മേക്കാമോതിരവും അരക്കില്ലാത്തത് തന്നെയാണ് കേട്ടോ ...“ ചിരിയടക്കാനാവാത്ത മുഖവുമായാണ് മേരി കൊച്ചൊറോതയെ നേരിട്ടത്. കായൽപ്പരപ്പിലപ്പോൾ ശക്തമായൊരു ചുഴി രൂപപ്പെട്ടിരുന്നു. “ങ്ഹ്, കാലം പോയ പോക്കേ ... ഇനി വല്ലോം പറഞ്ഞിട്ട് കാര്യോണ്ടോ? തീണ്ടാപ്പാടകലത്ത് കെടന്ന അഞ്ഞൂറ്റിക്കാരെ സഹിക്കാനാ എന്റേം മോന്റേം വിധി ...“ ആഞ്ഞ് ചുറ്റി ആഴങ്ങളിലേയ്ക്ക് പതിക്കുന്ന ചുഴിയുടെ അടിത്തട്ടിലേക്ക് വീണിരുന്നു മേരിയപ്പോഴത്തേക്കും. --- ഓർമ്മകൾ മങ്ങാത്ത ഊടുവഴികളിലൂടെ നിലാവിൽ കായൽക്കരയിലേയ്ക്ക് നടക്കുകയായിരുന്നു കൊച്ചൗസേപ്പ് .ശാന്തമായിരുന്നു കായലപ്പോൾ. കാലങ്ങൾ കടന്ന പരിഭവവും പേറി കിടന്ന കായലിനോട് കൊച്ചൗസേപ്പ് പറഞ്ഞു, ”ഞാനൊറ്റയ്ക്കാണ്. അമ്മച്ചിയെപ്പോലെ നിന്നെ ഞാൻ കബളിപ്പിക്കില്ല. ഒരവസരം കൂടി തരൂ... ഞാനിതാ വരുന്നു” നിലാവിൽ മലർന്ന് കിടന്ന ത്രസിപ്പിക്കുന്ന സൌന്ദര്യം കൊച്ചൗസേപ്പിനെ സ്വീകരിക്കാനായ് കൈകകൾ വിടർത്തി. സുഖകരമായ തണുപ്പുള്ള ആലിംഗനത്തിൽ ലയിച്ച് കൊച്ചൗസേപ്പ് കണ്ണടച്ച് കിടന്നു. ഇടയ്ക്കെപ്പോഴോ ശ്വാസം കിട്ടാതെ വന്നപ്പോഴാണ് കണ്ണുതുറന്നത്. ഇരുട്ട് മാത്രം ചുറ്റും. പിന്നെയൊരു കുതിപ്പായിരുന്നു. ... സർവ്വശക്തിയുമെടുത്തുള്ള കുതിപ്പ് ... ശ്വാസത്തിന് വേണ്ടിയുള്ള കുതിപ്പ്... ജലപ്പരപ്പിലെത്തി ശ്വാസമെടുത്ത് കൊച്ചൌസേപ്പ് അലറി, “എനിക്ക് തെറ്റി. ഞാൻ കൊച്ചൗസേപ്പല്ല.“ ഡോക്ടർ ചോദിച്ചു, “പിന്നെ അപ്പച്ചൻ ആരാണ്?“ “ഞാൻ വറീതാണ്. പാലമറ്റത്തെ വറീത് ... എനിക്ക് ജീവിക്കണം. വെള്ളത്തിൽ മുങ്ങിച്ചാവാൻ എന്നെക്കിട്ടില്ല.“ മുന്നിലേക്കൊഴുകിയെത്തിയൊരു വള്ളത്തിൽ കയറി കൊച്ചൗസേപ്പ് അതിവേഗം തുഴഞ്ഞു. “ഇല്ല ഇനി ഞാൻ മുങ്ങില്ല .... ഞാനിപ്പോൾ വള്ളത്തിലാണ്.“ പത്രോസും ജോസും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഡോക്ടർ പറഞ്ഞു, “ആരേലുമൊരാൾ പുറകേ പൊയ്ക്കോളൂ.“ ജോസ് കൊച്ചൗസേപ്പിന്റെ പുറകേ ഓടി. “ഡോക്ടർ, അപ്പനെന്തോന്നാ പ്രായത്തിന്റെ പ്രശ്നാണോ അതോ വല്ല അസുഖോം?” പത്രോസിന്റെ ചോദ്യത്തിന് മുന്നിൽ ഡോക്ടർ ചിരിച്ചു. “വാർദ്ധക്യത്തിന്റെ ജൽപ്പനങ്ങളല്ലിത്!” “പിന്നെ?” “അസുഖമാണ്. പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത്. വിഭ്രാന്തി പൂണ്ട ആസക്തി. അടുക്കിവെച്ചിരിക്കുന്ന ഓർമ്മകളിൽ നിന്നും മുകളിലുള്ളവ ആദ്യം മാറ്റപ്പെടും. പിന്നെ മുഴുവനും.” “ചികിത്സയില്ലേ ഡോക്ടർ?” അക്ഷരങ്ങൾ വരകളായി കോറിയൊരു ചീട്ട് പത്രോസിന് നേരേ നീണ്ടു. “ശ്രമിക്കുക. സ്നേഹവും സാന്ത്വനവുമാണ് പ്രധാനം.” വാതിൽ തുറന്നടഞ്ഞു. ഫാനിന്റെ തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞ മുഖവുമായി സെബാസ്റ്റ്യൻ ഡോക്ടർ മേശപ്പുറമെല്ലാം പരതാൻ തുടങ്ങിയപ്പോൾ ചില്ലിട്ട അലമാരയിൽ നിന്ന് ഒരു തടിച്ച പുസ്തകവുമായി സിസ്റ്റർ മുന്നിലെത്തി. ഡോക്ടറുടെ വിരലുകൾ താളുകളിലൂടെ വേഗം വേഗം മറിഞ്ഞു നിന്നു. സിസ്റ്റർ പറഞ്ഞു, ”ഡോക്ടർക്ക് ഈയിടയായ് മറവി അല്പം കൂടുതലാണ്!” ഡോക്ടർ കണ്ണട ഊരി കസേരയിലേക്ക് ചാഞ്ഞു. “ശരിയാണ് സിസ്റ്റർ, പക്ഷേ അംനേഷ്യ പോലല്ല ഡെമൻഷ്യ. അത് കടലാണ്. ഏഴ് കടലുകൾ താണ്ടിയുള്ള യാത്ര. ഏഴാം കടലിൽ അവസാനിക്കും എല്ലാം ...” ------- അഞ്ചുകൂട്ടവും കോപ്പും-സ്വർണ്ണം കൊണ്ടുള്ള കൊന്ത,ഒറ്റിഴ,കാതില,കൈമോതിരം,ഒക്കഴുത്ത്,വെള്ളിത്തള എന്നിവ ആമാടപ്പെട്ടി- ആഭരണപ്പെട്ടി പുതുക്കം- ചെറുക്കന്റെ വീട്ടിൽ നടത്തുന്ന സൽക്കാര ചടങ്ങ് 1599 ൽ മെത്രാൻ മെനസിസിന്റെ നേതൃത്വത്തിൽ നടത്തിയ ഉദയം പേരൂർ സുനഹദോസിലൂടെയാണ് ഒരു വിഭാഗം നസ്രാണി ക്രിസ്ത്യാനികൾ കത്തോലിക്കരായത്. എഴുന്നൂറ്റിക്കാർ- കത്തോലിക്കരായ എഴുന്നൂറ് തോമാക്രിസ്താനികളുടെ പിൻ‌ഗാമികൾ അഞ്ഞൂറ്റിക്കാർ- കത്തോലിക്കരായ അഞ്ഞൂറ് മുക്കുവ സമുദായക്കാരുടെ പിൻ‌ഗാമികൾ പസവാരം- സ്ത്രീധനത്തിന്റെ ഒരു പങ്ക് പള്ളിക്ക് കൊടുത്തിരുന്നത്. കൊച്ചാപ്പൻ- അപ്പന്റെ അനുജൻ ഡെമൻഷ്യയ്ക്ക് ഏഴ് സ്റ്റേജുകളുണ്ട്. Read more... Posted by Sathees Makkoth at 9:23 PM , 0 comments Labels: കഥ തൻ‌ഹ Monday, June 15, 2020 മൂത്തജ്യേഷ്‌ഠൻ ആനന്ദന്റെ നേർക്ക് വെള്ളത്തുണികൊണ്ടുള്ള കിഴി നീട്ടി കുനിഞ്ഞ മുഖവുമായി ഗൌതമൻ നിന്നപ്പോൾ ഗംഗയുടെ തീരത്ത് എരിഞ്ഞടങ്ങിയൊരാത്മാവിനെയോർത്ത് വിതുമ്പുന്ന ജന്മങ്ങളെ കാലങ്ങൾക്ക് മുന്നേതന്നെ മനസ്സിലാക്കിയെന്നോണമാണ് അമ്മാമ്മ തന്റെ രണ്ടാമത്തെ പുസ്തകത്തിൽ ‘തൻ‌ഹ‘ യെക്കുറിച്ച് സൂചിപ്പിച്ചതെന്ന് ചിന്നു ഉറപ്പിച്ചു. സങ്കടമാണോ സന്തോഷമാണോയെന്ന് വേർതിരിച്ചറിയാനാവാത്ത മുഖത്തോടെ ഗൌതമന്റെ മുന്നിൽ അവർ നിന്നു. "നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്യുക" ശിഷ്യന്മാരോടുള്ള ബുദ്ധന്റെ ഒടുവിലത്തെ വാക്കുകളായിരുന്നു ചിന്നുവിന്റെ മനസിലപ്പോൾ. ട്രങ്ക് പെട്ടിയുടെ പിച്ചളകെട്ടിയ അടപ്പ് തുറന്ന് മാറ്റിയപ്പോൾ പ്രകാശത്തിലേയ്ക്ക് ചാടിയ ക്ഷുദ്രജീവികൾ ഉണ്ടാക്കിയ നടുക്കം ചിരിയാക്കി മാറ്റി ശ്രദ്ധാപൂർവം പഴയൊരു തുണികൊണ്ട് പൊടി തട്ടിക്കളഞ്ഞ് വിശിഷ്ടമായ നിധി പൊക്കിയെടുക്കുന്നതുപോലെ രണ്ട് കൈയിൽ മൂന്ന് പുസ്തകങ്ങളുമായ് ചിന്നു കിഴുത്ത വീണ ഓടിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്കെത്തിയപ്പോഴാണ് ആനന്ദൻ, സുബ്ബലക്ഷ്മി അമ്മയുടെ മൂത്തമോൻ ആ രഹസ്യം പുറത്തുവിട്ടത്. “ആദ്യ രണ്ടെണ്ണം, അതായത് തുറന്ന പുസ്തകങ്ങൾ ആർക്കും എപ്പോഴും വായിക്കാം. എന്നാൽ മൂന്നാമത്തേത്, വെള്ളി നുലിനാൽ കെട്ടിവരിഞ്ഞത്...അതിന് കാത്തിരിക്കണം.” അഞ്ച് വർഷങ്ങൾക്ക് മുന്നേയുള്ള സപ്തതി അഘോഷവേളയിലാണ് സുബ്ബുലക്ഷ്മി അമ്മ തന്റെ ആഗ്രഹം ആദ്യമായിട്ട് പുറത്തുവിട്ടത്. പിന്നീടുള്ള വർഷങ്ങളിൽ ആവശ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു. “വയസ്സ് കാലത്ത് ഇതിന്റെ ആവശ്യമുണ്ടൊയെന്ന്“ അഞ്ച് മക്കളും ഏക സ്വരത്തിൽ ചോദിച്ചു. മക്കളെ നല്ലോണം മനസ്സിലാക്കിയിരുന്ന സുബ്ബലക്ഷ്മിയമ്മ പറഞ്ഞതിപ്രകാരമാണ്, ”സാരമില്ലെന്റെ മക്കളേ, എന്തൊക്കെ പറഞ്ഞാലും ഞാൻ പോയി തിരിച്ച് വരാതെ സ്വത്ത് വീതം വെയ്ക്കുന്നതിനെക്കുറിച്ച് ഒറ്റൊരണ്ണം മിണ്ടിപ്പോവരുത്.” പടിയിറങ്ങി കാത്തുകിടന്നിരുന്ന കാറിലേക്ക് കയറുമ്പോഴാണ് സുബ്ബലക്ഷ്മി അമ്മ മൂത്ത മകനെ വിളിച്ച് പ്രത്യേകം പറഞ്ഞത്, “കാത്തുകൊള്ളണം നീ ആ തുറക്കാത്ത പുസ്തകം ഞാൻ വരണവരെ” രണ്ടാമത്തെ പുസ്തകത്തിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്നപ്പോൾ ആശ്വാസത്തിന്റെ കതിർ മുളയ്ക്കുന്ന മനസായിരുന്നു ചിന്നുവിന്. പത്ത് നൂറ്റാണ്ടിലേറെ നിലനിന്നിരുന്ന, ശൈവ കടന്നു കയറ്റത്തിൽ വേരെറിയപ്പെട്ടൊരു സംസ്കാരം! ആലുകളും പുഴകളും നിറഞ്ഞ നഗരത്തിലെ ബുദ്ധസംസ്കാരത്തിന്റെ ഓർമ്മകളും പേറി പുറപ്പെടുമ്പോൾ മാക്കോത വല്യപ്പൻ പറഞ്ഞിരുന്നു,”ഇനിയൊരു തിരിച്ചുവരവില്ല.”സർവ്വ ജന്മപാപങ്ങളിൽ നിന്നും മുക്തി നേടാനായി ബോധഗയയിലേക്കൊരു യാത്ര. ശേഷം ഗംഗാതീരത്ത് വിശ്രമം. ഒരിക്കലുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാതെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഉറ്റവർ ഒരു സുപ്രഭാതത്തിൽ പടിക്കൽ ഒരിക്കൽകൂടി കണ്ടു, അവശനായി നിൽക്കുന്ന നീലകണ്ഠൻ മാക്കോതയെ. “കാത്തിരുന്നു മടുത്തൂ, എത്രനാളന്ന് വെച്ചാ...എനിക്കുള്ള ആറടി ഇവിടെത്തന്നെ ആദിചേരന്മാരായ കുട്ടവന്മാരുടെ നാട്ടിൽ.“ തിരിച്ച് വരവിന്റെ രണ്ടാം നാളിൽ തെക്കേപ്പുരയിടത്തിന്റെ കിഴക്കേമൂലയിൽ പ്ലാവിൻ വിറകിൽ എരിഞ്ഞടങ്ങിയ നീലകണ്ഠൻ മാക്കോതയെന്ന മുതുമുത്തച്‌ഛൻ. കാലത്തെ നിയന്ത്രിക്കുന്ന അദൃശ കരങ്ങളുടെ വികൃതിയെന്ന് അമ്മൂമ്മയെഴുതി. തിസീസിന്റെ വിഷയം ചരിത്രം നിറഞ്ഞ രണ്ടാമത്തെ പുസ്തകത്തിൽ നിന്നു തന്നെ മതിയെന്ന് തീരുമാനിക്കുമ്പോൾ ചിന്നുവിന്റെ ആശ്വാസം നാമ്പ് നീട്ടി പുറത്തേയ്ക്ക് വന്നിരുന്നു കൂടാതെ പൌരാണികത അവകാശപ്പെടുന്ന അമ്മയുടെ തറവാട്ടിലേക്കുള്ള യാത്ര വൃഥാവിലായില്ലല്ലോയെന്ന ചിന്തയും. ആദ്യപുസ്തകത്തിലെ കവിതകൾ ചിന്നു ഈണത്തിൽ ചൊല്ലാൻ തുടങ്ങിയപ്പോൾ അതിശയം പൂണ്ട ഗൌതമി, യശോധരയുടെ നേരെ ഇളയവൾ ചോദിച്ചത്, “എടീ യശോധേ നെനക്കറിയാരുന്നോടീ നമ്മടമ്മ കവിതയെഴുതുമാരുന്നെന്ന്!” “നാടൻ പാട്ടുപോലൊണ്ട്.’ മൈത്രേയൻ, ആണിൽ രണ്ടാമൻ കവിതയിൽ രസിച്ച് തലയാട്ടി മുട്ടിൽ താളമടിച്ചു. “ഗൌതമൻ മാമന്റെ ചെണ്ടയെവിടെയമ്മേ?” മാമന്റെ ചെണ്ട നോക്കി ഇരുട്ട് മൂടിയ മുറികളുടെ ഉൾത്തടങ്ങളിലേക്ക് കാലുവെച്ചു രാഹുൽ. “നല്ല കളിയായ്” മാമൻ ദൂരെയാത്രയിലെപ്പോഴെങ്കിലും ചെണ്ടയൊഴിവാക്കീട്ടൊണ്ടാടാ മോനേ. അവന്റെ ചങ്കാ...ചങ്ക് വീട്ടീവെച്ചാരെങ്കിലും പോവ്വോ?”ഗൌതമി മോനെ കളിയാക്കി. “അമ്മൂമ്മേടെ കവിത കേട്ടാല് സമയം പോകുന്നതറിയില്ല.” “എങ്കിലും എന്റെ ഗൌതമീ, അമ്മ ഇതൊക്കെ എപ്പോ എഴുതിയെടീ വിശ്വസിക്കാൻ പറ്റണില്ല. ഒരുവട്ടം കൂടി ഒന്ന് മിണ്ടിയിട്ടില്ല. അച്‌ഛൻ പോയേപിന്നെ ഇക്കണ്ട സ്വത്തും നോക്കി നമ്മള് പിള്ളേരേം വളർത്തി...എപ്പം സമയം കിട്ടീന്ന് എനിക്ക് ഓർക്കാൻ കൂടി പറ്റണില്ല്.” “അതേടീ.. ഒരോന്നൊള്ളതിനെ വളർത്താൻ എന്തോരം പാടാ നമ്മള് പെടണത്. ഇപ്പോഴത്തെ പിള്ളേരൊക്കെ നമ്മളെപ്പോലാണോ. മൊബേലും കമ്പൂട്ടറൂം...തോനെ പഠിപ്പിച്ചാലും പിന്നേം പറേം തീർന്നില്ല തീർന്നില്ലാന്ന്. ദേ ഇവളൊണ്ടല്ലോ ചിന്നൂ, കെട്ടിക്കാൻ പ്രായായി..സമ്മതിക്കുവ്വോ. എത്ര ചെക്കന്മാരാ, നല്ല ഒന്നാന്തരം ആസ്ട്രെലിയാന്നും അമേരിക്കാന്നുമൊക്കെ...അവക്ക് പിടിക്കൂല ഒന്നിനേം...പഠിക്കണം പഠിക്കണം.തിസീസെന്നോ ഡോക്ടറെന്നൊക്കെയാ വായ തുറന്നാൽ.” “രാഹുലും മോശമാണോ, എല്ലാം ഒരേ രക്തോല്ലേ. അമ്മേടെ ആഗ്രഹം കേട്ടപ്പഴേ ഗൌതമനെ ചട്ടം കെട്ടിയതാരാ? ഇവൻ രാഹുൽ” പൊറുക്കാൻ പറ്റാത്ത ഏതോ അപരാധം ചെയതവനെപ്പോലെ ഗൌതമിയുടെ ചൂണ്ടുവിരലും തള്ളവിരലും കൂടി രാഹുലിന്റെ കവിളിൽ തിരുകി മറിഞ്ഞപ്പോൾ മുറ്റത്തെ തുളസിത്തറയിൽ വിളക്ക് തെളിഞ്ഞിരുന്നു. രാഹുലിന്റെ കൈപിടിച്ച് ചിന്നു പുറത്തേക്ക് നടന്നു. നീട്ടിയ കാൽ ചെണ്ടയിൽ വെച്ച് ഓടുന്ന തീവണ്ടിയിൽ ഗൌതമനിരുന്നു. സുബ്ബലക്ഷ്മി അമ്മ ഇളയമോന്റെ മടിയിൽ തലവെച്ചുറങ്ങുകയായിരുന്നു അപ്പോൾ. കാടും മലയും പുഴയും കടന്ന് വിജനതയിലൂടെ കുതിക്കുന്ന തീവണ്ടിയുടെ താളം പോകപ്പോകെ അവർക്ക് സുഖദമായതും അനിവാര്യമായതുമായിത്തീർന്നു. ഇനീം ഒത്തിരി പോണോടാ?ഇരുന്നും കെടന്നും നടന്നും മടുത്ത് സുബ്ബലക്ഷ്മി അമ്മ ചോദിച്ചു. “ഇത്രം വിചാരിച്ചില്ലല്ലേ? മൂത്തമോടെ വീട്ടീപ്പോണപോലെ ഒരു ബസ് കേറിയെറങ്ങണ ദൂരമേ ഒള്ളുവെന്ന് കരുതിയാ.“ “അതല്ലട ഒന്ന് ബാത്‌റൂമീ പോണേലും കൂടി എന്ത് കഷ്ടപ്പാടാ. അതിന്റെ മുന്നിലെല്ലാം ആളല്ലിയോ? എനിക്കാണേല് മൂത്രോം പിടിച്ചിരിക്കണപോലൊരു പാട് വേറെയില്ല“. “മുപ്പത്താറ് മണിക്കൂറ് യാത്ര. വേറേ മാർഗമില്ല.” ചെണ്ടയിൽ ചെറുതായൊന്ന് താളമിട്ട് കണ്ണനത് പറഞ്ഞപ്പോൾ കമ്പാർട്ട്‌മെന്റിലുള്ള പല തലകളും അങ്ങോട്ട് തിരിഞ്ഞു. കാലിലും കൈകളിലും കെട്ടുകളുമൊക്കെയായ് നിലത്തുകൂടെ ഇഴഞ്ഞ് നീങ്ങി ഭിക്ഷചോദിച്ച് വന്നൊരാൾക്ക് ചില്ലറത്തുട്ട് നൽകി സുബ്ബലക്ഷ്മി അമ്മ പറഞ്ഞു, കഷ്ടം എന്തോരം ജീവിതങ്ങൾ... സ്റ്റേഷനടുത്തപ്പോൾ അവർ പ്ലാറ്റ്ഫോമിലേക്ക് മിഴിനട്ടിരുന്നു. കരഞ്ഞുകൊണ്ട് ട്രയിൻ നിന്നു. അതുവരെ നിരങ്ങി നടന്നയാൾ അടുത്ത ട്രയിനായ് എഴുന്നേറ്റ് ഓടുന്നതു കണ്ടപ്പോൾ സുബ്ബലക്ഷ്മി അമ്മ തലയിൽ കൈവെച്ചു . ശിവ ശിവ എന്തെല്ലാം കാണണം! ഗൌതമൻ ചിരിച്ചു “രാഹുൽ, എന്ത് ഭംഗിയുള്ള സ്ഥലമാ ഇത് അല്ലേ?” അറബിക്കടലിലേയ്ക്ക് വീഴുന്ന ചുവന്ന സൂര്യനെ നോക്കി നിൽക്കുകയായിരുന്നു രാഹുൽ.”അതേ പടിഞ്ഞാറ് കടലും കിഴക്ക് കായലും! കായലിൽ പൊങ്ങി കടലിൽ താഴുന്ന സൂര്യനെക്കാണാൻ പറ്റുന്ന ഇവിടത്തേക്കാൾ എന്ത് കേമമാണ് അമ്മാമയുടെ സ്വപ്നലോകത്തുള്ളതെന്ന് നീ ആലോചിച്ചിട്ടുണ്ടോ?പഞ്ചാര മണലിന്റെ നനുത്ത തണുപ്പിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ കാണുന്ന സുഖംകിട്ടുമോ ആളൊഴിയാത്ത ഗംഗയിലെ ആരതിക്ക്? ചിന്നു പതിയെ രാഹുലിന്റെ കൈയിൽ പിടിച്ചു.“നിനക്കറിയ്‌വോ രാഹുൽ, അമ്മൂമ്മയുടെ രണ്ടാമത്തെ ബുക്കിലെന്താണന്ന്...”നക്ഷത്രങ്ങൾ ചിമ്മുന്ന ആകാശത്തേക്ക് നോക്കി അവൻ പറഞ്ഞു, ചിന്നൂ, അനന്തമായ ആകാശത്തിലെ എണ്ണമറ്റ നക്ഷത്രങ്ങൾ...ഇവയൊക്കെ നക്ഷത്രങ്ങൾ തന്നെയെന്ന് എങ്ങനറിയാം പറ്റും നമ്മൾക്ക്..” നക്ഷത്രങ്ങൾ ചിമ്മും. സ്വയം പ്രകാശത്താൽ...ബാക്കിയുള്ളവ ...ആരുടേയോ പ്രകാശത്താൽ തിളങ്ങാൻ വിധിക്കപ്പെട്ടവ. “അമ്മാമ്മയുടെ സ്വപ്നലോകം! അതറിയണമെങ്കിൽ രണ്ടാമത്തെ പുസ്തകം വായിക്കണം. ചരിത്രമുറങ്ങുന്ന അമ്മാമ്മയുടെ മനസ് വേരുകൾ തേടിയിറങ്ങിയതിൽ അത്ഭുതപ്പെടാനില്ല.“ മുഖത്തടിച്ച മൊബൈൽ വെട്ടത്തിൽ താൽപ്പര്യമില്ലായ്‌മ മനസിലാക്കിയിട്ടെന്നോണം ചിന്നു ചോദിച്ചു,”നിനക്കറിയ്‌വോ നിന്നെ എല്ലാരും ‘കുട്ടൻ‘ എന്ന് വിളിക്കുന്നതിന്റെ ചരിത്രം?” ഹൈന്ദവ തേരോട്ടത്തിൽ കശക്കിയെറിയപ്പെട്ട കുട്ടവന്മാരുടെ സംസ്കാരം..തെളിവിനായ് അവശേഷിപ്പിക്കുന്നത് തോട്ടിലെറിയപ്പെട്ട കരുമാടിക്കുട്ടന്മാർ മാത്രം. ഒരു വിദേശി വേണ്ടി വന്നു കുട്ടനെ പൊക്കി പമ്പാനദിക്കരയിൽ പുനസ്ഥാപിക്കാൻ. ആധുനിക കൊച്ചിയുടെ സ്ഥാപകനായ സാക്ഷാൽ റോബർട്ട് ബ്രിസ്റ്റോ.. ദൂരങ്ങൾ താണ്ടി, ഇല്ലാത്ത അവധി ഉണ്ടാക്കി വീടിന്റെ കോലായിലിരുന്നപ്പോൾ മറവിയുടെ കാണാക്കയങ്ങളിലേയ്ക്ക് എന്നോ വലിച്ചെറിയപ്പെട്ട കാര്യങ്ങൾ ആധുനികതയ്ക്ക് നിരക്കാത്തതായി തോന്നിയെങ്കിലും അമ്മയുടെ തിരിച്ച് വരവിനും വേണ്ടി കാത്തിരുന്ന അവർക്ക് ആശയുടെ ലോകത്തിലേയ്ക്കുള്ള വാതായനമായിരുന്നു ട്രങ്ക് പെട്ടിയിലെ മൂന്നാമത്തെ പുസ്തകം. നിത്യേനയുള്ള ഫോൺ വിളിയുടെ സമയം തെറ്റിയപ്പോൾ ആശങ്കയുടെ മിന്നായം കണ്ട പെണ്മക്കൾ ഒറ്റസ്വരത്തിൽ പറഞ്ഞു, “ആനന്ദേട്ടാ, വിളിച്ചൂടെ ഗൌതമനെ” തണുപ്പുള്ളതും വിറങ്ങലിക്കുന്നതുമായ ശബ്ദമായിരുന്നു മറുതലക്കൽ. “വാരാണാസി, സാരാനാഥ്. അവിടേന്ന് ബോധഗയ.പിന്നെ മടക്കത്തിനുള്ള തയ്യാറെടുപ്പായിരുന്നു. പക്ഷേ...ഹോട്ടൽ മുറിയിൽ തന്നെ...” ഗൌതമന്റെ ശബ്ദം മുറിഞ്ഞു. “കുഴഞ്ഞുവീഴുകയായിരുന്നു.എന്താ ചെയ്കയെന്നറിയില്ല.“ “കഴിഞ്ഞോ?” ധ്യാനത്തിലമർന്ന നിമിഷങ്ങൾ... ‘ആനന്ദാ... ആരും കരയരുത്. നാശം അനിവാര്യമാണ്. സഹജമാണ്. ശ്രദ്ധയോടെ മോക്ഷത്തിനായ് പ്രയത്നം ചെയ്യുക.’ കരയാൻ തയ്യാറായി നിൽക്കുന്ന കണ്ണുകളിലേക്ക് നോക്കി അരുതെന്ന് വിലക്കുമ്പോൾ മറുതലക്കൽ വീണ്ടും ചോദ്യം,. :“എന്താ ചെയ്യേണ്ടേ?” “ത്രിവേണീലൊഴുക്കുക.ബാക്കി പാപനാശത്തും.” വെള്ളിനൂലഴിഞ്ഞു. അക്ഷരങ്ങളില്ലാത്ത താളുകൾ വേഗം മറിഞ്ഞുകൊണ്ടിരുന്നു. അവസാന താളിൽ കണ്ണുടക്കി ആശയോടെ അവർ വായിച്ചു.”മാക്കോത വല്യപ്പന് നഷ്ടമായതെനിക്ക് വേണം. തിരിച്ച് വരവില്ലാത്തൊരു ലോകത്തേക്ക് പോണം. ആരും സങ്കടപ്പെടേണ്ട നിങ്ങൾക്കുള്ളത് എന്റെ തോൾ സഞ്ചിയിലുണ്ട്. ” “അമ്മ ഭാഗ്യവതിയാ...സ്നേഹവതിയാ...നമ്മളെ മറന്നില്ല.” ഗൌതമി ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു. ഗൌതമൻ ഗംഗയുടെ തീരത്തായിരുന്നു.എരിഞ്ഞടങ്ങുന്ന ചിതയുടെ വെട്ടം ഗംഗാതീരത്തെ ഇരുട്ടിനെ കവർന്നെടുത്തിരുന്നു അപ്പോൾ. മൈത്രേയൻ ഊഴവും കാത്തിരുന്നു. (തൻ‌ഹ- ദുഃഖങ്ങൾക്ക് കാരണമായ മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹം) Read more... Posted by Sathees Makkoth at 10:41 AM , 3 comments Labels: കഥ വിലിസ്കയിലെ കൊലപാതകം ‘മിസ്റ്റർ ശ്യാം‘ ദൃഢവും കനപ്പിച്ചതുമായ ശബ്ദത്തിൽ വിളിച്ചിട്ട് ലാപ്ടോപ്പ് തുറന്ന് മുന്നിൽ വെച്ച് വിവേകാനന്ദ ലോക്രേ ചോദിച്ചു, “എന്തു പറയുന്നു ഇപ്പോൾ?” ടാറ്റാ മഗാഡിയുടെ പർച്ചേസ് ഹെഡ് അരുൺ ബെഹലിന്റെ മെയിൽ! “എന്നാണ് നിങ്ങളുടെ റെപ്രസന്ററ്റേറ്റീവ് വരുന്നതെന്നന്വേഷിച്ച്. “മിസ്റ്റർ ശ്യാം ഇനിപറയൂ നിങ്ങളെവിടേയ്ക്കാണ് പോയത്? സുന്ദർ നയ്‌റൊബിയിലേക്ക് ടിക്കറ്റെടുത്തതും ഹോട്ടൽ ബുക്ക് ചെയ്ത് തന്നതുമെല്ലാം എന്റെ അപ്രൂവൽ എടുത്തതിന് ശേഷമാണന്നറിയാം. നിങ്ങൾ യാത്രചെയ്തതും തിരിച്ചെത്തിയതുമെല്ലാം പാസ്പോർട്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നുമുണ്ട്. പക്ഷേ...” വിവേകാനന്ദ ലോക്രേ ഒരു നിമിഷം താടിക്ക് പേനകുത്തി ചിന്താകുലനായിരുന്നു.”അൺബിലീവബ്‌ൾ. നിങ്ങൾ പറയുന്നു നിങ്ങളവിടെ ചെന്നിരുന്നെന്ന്. അവർ പറയുന്നു ശ്യാം എന്നൊരാൾ അവിടെ എത്തിയിട്ടില്ലന്ന്. മിസ്റ്റർ ശ്യാം, നിങ്ങളെ പിക് അപ്പ് ചെയ്യാനായെത്തിയ ഡ്രൈവർ കാത്തിരുന്ന് മടുത്ത് തിരിച്ച് പോയതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? “ഡ്രൈവറെ ഹോട്ടൽ ബുക്ക് ചെയ്തപ്പോൾ തന്നെ ഏർപ്പാടാക്കിയതല്ലേ പിന്നെന്തിന് ഞാൻ മഗാഡി സോഡയുടെ വണ്ടിയ്ക്ക് വേണ്ടി കാത്തുനിൽക്കണം?” തിരിച്ച് ചോദ്യം ചോദിക്കാനല്ല ചോദിക്കുന്നതിനുത്തരം പറയാനാണ് താൻ പഠിക്കേണ്ടത്.” വിവേകാനന്ദ ലോക്രയ്ക്ക് ദേഷ്യം അടക്കാനാവുന്നുണ്ടായിരുന്നില്ല. മൾട്ടി മില്യൻ ഡോളറിന്റെ ബിസിനസാണ്, നഷ്ടമുണ്ടായാൽ ആരാ അതിനൊക്കെ സമാധാനം പറയുക! പതിവില്ലാത്ത വിധം കാളിങ്ങ് ബെല്ല് തുരുതുരെ അടിച്ചപ്പോൾ തന്നെ ഓഫീസിൽ സാധാരണയല്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ടന്ന് മനസ്സിലാക്കിയ ടീന വാതിൽ തുറന്നത് സുരക്ഷയുടെ അതിർ തീർത്തുകൊണ്ടായിരുന്നു. ബ്ലഡി ഫൂൾ...ബോസ്സായാൽ എന്തും പറയാമെന്ന് വെച്ചാൽ... ടൈ അല്പമൊന്നയച്ച് ഹാഫ് ഷൂ ഊരി ദൂരേയ്ക്കെറിഞ്ഞ് ശ്യാം സോഫായിലേക്ക് മറിഞ്ഞു.. “എടീ നീ പറയടീ ഞാനെവെടാരുന്നെടീ കഴിഞ്ഞാഴ്ച?” “കൊള്ളാം. പോയാൾക്കറിയില്ലേ?“ അല്ല നീ പറ. ഇയാള് നെയ്‌റോബീലല്ലാരുന്നോ? ആന്നോ? അവിടുന്ന് എവിടെപ്പോയി? ഇയാക്കെന്നാത്തിന്റസുഖമാ എന്നോടിതൊക്കെ ചോദിക്കാൻ. ഞാൻ പറഞ്ഞിട്ട് വേണോ അതൊക്കെ അറിയാൻ. പോയതും സുഖിച്ചതും ഇയാള്.” “അങ്ങനെ വഴിക്ക് വാ. ഇതു തന്നെയാ അങ്ങേരും പറഞ്ഞത്. നെയ്‌റോബീന്ന് ഞാനെവിടേക്കാ പോയത്. നീ പറ. “മഗാഡി സോഡ” കെനിയായുടെ ഭൂപടം കണ്മുന്നിൽ കാണുന്ന മാതിരി വ്യക്തവും ശക്തവുമായിരുന്നു ടീനയുടെ ഉത്തരം. “ആന്നേ.ഇനി പറ. അവിടന്ന് ഞാനെങ്ങോട്ടേക്കാ പോയത്?” ഒരുമാതിരി മനുഷേനെ ആക്കണ ചോദ്യം അങ്ങ് നിർത്തിയേക്കന്നാണ് ടീന ഉദ്ദേശിച്ചതെങ്കിലും നാവിൽ നിന്നും വീണത് ‘മൊമ്പാസ’ എന്നായിരുന്നു. “ആന്നേ, മൊമ്പാസ ആന്നേ. ഇതാണ് അങ്ങേർക്ക് അറിയാത്തത്. അല്ലല്ല അറിയേണ്ടത്. ഞാൻ അവിടെ പോയിട്ടില്ലാന്ന് ഒറ്റപിടുത്തമാ അങ്ങേര്! ഹോട്ടൽ ബില്ലും ഫ്ലൈറ്റ് ടിക്കറ്റുമൊക്കെ ഉള്ളതല്ലേ പിന്നെന്താ പ്രശ്നം?സംശയക്കുഴിയിലേക്ക് വീഴാൻ തയ്യാറായി നിൽക്കുന്ന ടീനയോടെന്ത് പറയണമെന്നറിയാതെ ശ്യാം കണ്ണടച്ചുകിടന്നു. വെള്ളത്തൊപ്പി വെച്ച യുവാവ് ശ്യാം സക്കറിയ എന്നെഴുതിയ കടലാസുമായി അറൈവൽ ഏരിയയിലുണ്ടായിരുന്നു. മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞ കെനിയൻ കൈകൾക്ക് നേരേ കൈ നീട്ടി ‘ശ്യാം സക്കറിയ’ എന്ന് പരിചയപ്പെടുത്തുമ്പോൾ യുവാവ് പ്രസന്നമായ ചിരിയോടെ പറഞ്ഞു “മിസ്റ്റർ ശ്യാം സമയം കളയേണ്ട, മഗാഡിയിലേക്ക് മൂന്ന് മണിക്കൂറും അവിടുന്ന് മൊമ്പാസയിലേക്ക് ആറു മണിക്കൂറും. നരകത്തിലേക്കുള്ള വഴിയാണോ ഇതെന്ന് യാത്ര തുടങ്ങി ഏറെ ആകുന്നതിന് മുന്നേ ചോദിക്കേണ്ടി വന്നു.കുഴിയിലേക്ക് വീണ വണ്ടിയെ ഇരപ്പിച്ച് മുകളിലേക്കെടുത്ത യുവാവ് വശം തിരിഞ്ഞ് പറഞ്ഞു, “മിസ്റ്റർ ശ്യാം സക്കറിയ, യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. “ഇനിയെന്തെല്ലാം കാണാനിരിക്കുന്നു.”വിശാലമായ് തുറന്നടഞ്ഞ വായ അയാളുടെ നിരയുള്ളതും വൃത്തിയുള്ളതുമായ വെള്ളപ്പല്ലുകളുടെ ഭംഗി വ്യക്തമാക്കുന്നുണ്ടായിരുന്നു. മുൻ നിരയിലെ മുകളിലത്തെ പല്ലുകളിലൊരെണ്ണം നഷ്ടമായിട്ടുണ്ടുന്നള്ളത് സൂക്ഷ്‌മ നോട്ടത്തിൽ മാത്രമേ മനസ്സിലാക്കാൻ പറ്റുമായിരുന്നുള്ളു. “മിസ്റ്റർ ശ്യാം, നിങ്ങൾ ശരിക്കും ഒരു ധീരനാണന്ന് തോന്നുന്നു. അതോ യുക്തിവാദി നിരീശ്വര വാദി അങ്ങനെന്തെങ്കിലും.” ഒട്ടകപ്പക്ഷികളോ സീബ്രായോ കടന്നുപോകാൻ സാദ്ധ്യതയുള്ള പ്രദേശത്ത് ലാവ അലങ്കാരപ്പണിചെയ്ത പാതയോരങ്ങൾ നോക്കിയിരിക്കുകയായിരുന്നു ശ്യാം. “എന്തേ ഇപ്പോ ഇങ്ങനെ ചോദിക്കാൻ? അല്ല വിലിസ്ക തന്നെ താമസത്തിന്ന് തിരഞ്ഞെടുത്തതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ. “ഒരു ഹോട്ടൽ മുറി വേണം. ഒരു രാത്രി കഴിഞ്ഞുകൂടണം.പിന്നെ ഇത്തരം കേസുകളോട് അല്പം ഹരം കൂടി ഉണ്ടന്ന് കരുതിക്കോളൂ.” “പേടിയില്ലാത്ത മനുഷ്യൻ അല്ലേ?” അയാളുടെ മുഖം ശ്രദ്ധിക്കാതെ തകരവീടുകൾ കാഴ്ച്ചയൊരുക്കുന്ന വീഥിയുടെ ഉണങ്ങിയ ഭൂമിശാസ്ത്രം നോക്കി ശ്യാമിരിന്നു. വിലിസ്കാ ആക്സ് മർഡർ ഹോട്ടൽ ലിമിറ്റഡ് റൂമുകളേ ഉള്ളൂ എന്ന് ലാപ്ടോപ് സ്ക്രീനിൽ മിന്നി തിളങ്ങിക്കൊണ്ടിരുന്നു.പുതുമയുള്ള പേരായതുകൊണ്ടാകാം കൂടുതലൊന്നും ആലോചിക്കാതെ ബുക്ക് ചെയ്യാൻ സുന്ദറെ ഏൽപ്പിച്ച് അടുത്ത പരിപാടികളെന്തൊക്കെയാണ് ചെയ്യാനുള്ളതെന്ന് തീരുമാനിക്കാനുള്ള വ്യഗ്രതയിലായിരുന്നു. ബിസിനസ് ട്രിപ്പുകളെന്നും ധൃതിയിലാണ് നടന്നിട്ടുള്ളത്. അങ്ങനല്ലാത്ത സന്ദർഭങ്ങളെക്കുറിച്ച് ഓർത്തെടുക്കാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും ഒന്നും ഓർമ്മയിൽ വന്നില്ല. “മിസ്റ്റർ ശ്യാം, കം ആന്റ് മീറ്റ് മീ അർജന്റ്ലി” എന്ന് ഇൻബോക്സിൽ മെസ്സേജ് വന്നപ്പോൾ എങ്ങോട്ടേക്കാണ് പുതിയ ട്രിപ്പ് എന്ന ആലോചന മാത്രമായിരുന്നു. എലിസബത് കാതറീൻ എന്ന പേര് സെലക്റ്റ് ചെയ്യാൻ സുന്ദറിനോട് പറയുമ്പോഴും സംശയമായിരുന്നു ഹോട്ടൽ മുറിക്കും പേരോ? “മിസ്റ്റർ ശ്യാം, ഇപ്പോൾ രണ്ടു മണികഴിഞ്ഞു സമയം. എത്ര വേഗം പോയാലും മൊമ്പാസയിലെത്തുമ്പോൾ രാത്രി ഒൻപത് കഴിഞ്ഞിരിക്കും. എട്ട് മണി കഴിഞ്ഞാൽ റിസ്പ്ഷനിൽ ആരുമുണ്ടാവില്ല. കൂടാതെ രാത്രിയിലുള്ള കെനിയൻ യാത്ര അത്ര സുഖകരമല്ലന്ന് ഓർക്കുന്നത് നന്ന്“ പിങ്ക് നിറം ചാലിച്ച മഗാഡി തടാകത്തിന്ന് ആ നിറം നൽകുന്നത് ഫ്ലമിംഗോ കൂട്ടങ്ങളാണൊയെന്ന സംശയം മനസിൽ വെച്ച് ചൂട് നീരുറവയുടെ സുഖത്തിൽ ലയിച്ച് നിൽക്കുമ്പോഴാണ് ഓർമ്മപ്പെടുത്തൽ, എന്നോ നഷ്ടമായ ലാവകളെ ഓർത്ത് ഉറങ്ങിക്കിടക്കുന്ന ഷൊമ്പോലെ അഗ്നിപർവതത്തെ പിന്നിലാക്കി ഇരുട്ട് വീഴുന്ന ആകാശത്തേയ്ക്ക് കയറുന്ന സോഡ ആഷ് നിറച്ച കുഞ്ഞ് വാഗണുകളെ നോക്കി അയാൾ ചോദിച്ചു. “മിസ്റ്റർ ഷബാൻ ഒമൻഡി, ഒരു പക്ഷേ ഈ പാളങ്ങൾ ബ്രിട്ടീഷുകാർ നിർമ്മിച്ചില്ലായിരുന്നെങ്കിൽ നിങ്ങളെങ്ങനെ ഇതെല്ലാം മൊമ്പാസയിലെത്തിക്കുമായിരുന്നെന്ന് ആലോചിച്ചിട്ടുണ്ടോ?” “മിസ്റ്റർ ശ്യാം സക്കറിയാ, നിങ്ങൾക്കെന്നെ ഒമൻഡി എന്ന് വിളിക്കാം. പിന്നെ സോഡ ആഷ്... അത് നിങ്ങൾ ഇന്ത്യാക്കാരല്ലേ കൊണ്ടുപോകുന്നത്. ടാറ്റാ ഒരു ഇന്ത്യൻ കമ്പനിയല്ലേ?” കെനിയാക്കാരന്റെ പൊതുവിജ്ഞാനത്തെ മനസാപ്രകീർത്തിച്ച് ശ്യാം ഇരുട്ടിലേക്ക് നോക്കിയിരുന്നു.മഗാഡി തടാകത്തിന്റെ താഴ്വാരങ്ങളിലെവിടെനിന്നോ ഒഴുകി വരുന്ന മാസായി സംഗീതം മലമുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. "മിസ്റ്റർ ശ്യാം.”ഒമൻഡി വിളിച്ചപ്പോൾ ഇരുട്ടിൽ തിളങ്ങുന്ന അയാളുടെപല്ലുകൾ മാത്രമേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ . ഇരുട്ടിനും നിനക്കും ഒരേനിറമെന്ന് മനസിൽ പറഞ്ഞുകൊണ്ട് ഉം എന്ന് മൂളി. “മിസ്റ്റർ ശ്യാം, വിലിസ്കയെക്കുറിച്ച് നിങ്ങൾക്കെന്തെറിയാം.” “ഒന്നുമറിയില്ലന്ന് പറഞ്ഞാൽ ശരിയാവില്ല ഒമൻഡി.കുറച്ചൊക്കെ സെർച്ച് ചെയ്ത് മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ അവരുടെ റും വാടക സാധാരണ ഹോട്ടലുകളേക്കാൾ കൂടുതലാണ്.ഒരു നല്ല എക്സ്പീരിയൻസ് ആയിരിക്കുമെന്നുകൂടി കരുതുന്നു.” “നിങ്ങളേത് റൂമാണ് ബുക്ക് ചെയ്തിരിക്കുന്നത്?” “എലിസബത് കാതറീൻ. ഇറ്റ് ലുക്ക്സ് അൺ‌യൂഷ്വൽ ഒമൻഡി. ആദ്യായിട്ടാണ് ഹോട്ടൽ റൂമിനൊരു പേര് കേൾക്കുന്നത്.” “യേസ് അൺ‌യൂഷ്വൽ...മിസ്റ്റർ ശ്യാം സക്കറിയ. ബട്ട് യൂ ആർ കറക്റ്റ് റ്റൂ. ആ മുറിയിലാണ് മിസ്സിസ്സ് എലിസബത് കാതറിൻ കൊല്ലപ്പെട്ടത്. എലിസബത് കാതറീനും അവരുടെ ഹസ്ബന്റ് ജോസായും മൂർ ഫാമിലിയെ സൽക്കാരത്തിന് വിളിച്ചപ്പോൾ അതവരുടെ അവസാനത്തെ ദിനമാണന്ന് അറിഞ്ഞ് കാണില്ല. എട്ടുപേർ ഒറ്റ രാത്രിയിൽ മഴുവിന്റെ മൂർച്ചയിൽ...” ഒമൻഡി പറഞ്ഞുകൊണ്ടിരുന്നു. ശ്യാമിന് പുതുമയൊന്നും തോന്നിയില്ല. ഒമൻഡി പറയുന്ന കാര്യങ്ങൾ പലതും നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നതാണ്. എങ്കിലും നീണ്ട ആറുമണിക്കൂർ യാത്രയിൽ ഒമൻഡിയുടെ വക കൂടുതൽ കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ശ്യാമിന്. “എട്ട് മുറികളിലായ് എട്ടുപേർ...മഴുവിന്റെ മൂർച്ചയുള്ള വശംകൊണ്ട് മരിച്ചത് ജോസാ മാത്രം. ബാക്കിയുള്ളവർ മറുവശം കൊണ്ട്. മിസ്സിസ്സ് മൂറിന്റെ സ്കേർറ്റ് ഉയർന്ന് വയറൊപ്പം കിടന്നിരുന്നു. അവരുടെ അടിവസ്ത്രം ഊരിയ നിലയിലായിരുന്നു. ബലാൽക്കാരം നടന്നെന്ന് തോന്നും വിധം!“ ഇടറിയ കടലിന്റെ തിരയിൽ ഉയർന്ന് താഴുന്ന തോണിപോലെ ആഫ്രിക്കൻ റോഡിലൂടെയുള്ള യാത്ര നടുവിനേൽപ്പിച്ച ആഘാതമാണോ, വിശപ്പിന്റെ വിളിയാണോ അതോ ഒമൻഡിയുടെ നിർത്താതുള്ള വിവരണത്തിന്റെ വിരസതയാണോ എന്ന് വേർതിരിച്ച് മനസ്സിലാക്കാനായില്ലെങ്കിലും, “ഒമൻഡി, നന്നായി വിശക്കുന്നു. വഴിയിലെവിടെയെങ്കിലും നിർത്തി എന്തേലും കഴിച്ചിട്ടാകാം നമ്മുക്ക് തുടർ യാത്ര.” എന്ന് പറയുകയായിരുന്നു ശ്യാം.വഴിയരികിൽ വണ്ടി നിർത്തി കെനിയൻ ഉഗാലി ബീഫ് സ്റ്റൂവ് ചേർത്ത് കഴിച്ചതിന്റെ രുചി നാവിൽ നിൽക്കുമ്പോൾ തന്നേ ഒമൻഡി തുടങ്ങിക്കഴിഞ്ഞിരുന്നു. “നൂറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചുരുളഴിയാത്ത കേസുകളിലൊന്നായി ഇന്നും ആക്സ് മർഡർ കേസ്. മിസ്റ്റർ ശ്യാം നിങ്ങൾക്കൂഹിക്കാമോ മൂർ ദമ്പതികളെ എന്തിനായിരിക്കാം ജോസായും എലിസബത് കാതറീനും കൂടെ വിരുന്നിന് വിളിച്ചത്.“ ചുരുളഴിയാത്ത കേസിന്റെ എഴുതാപ്പുറങ്ങൾ വായിച്ചെടുക്കാനുള്ള ആവശ്യമില്ലാത്തതിനാൽ ബാഗ് തുറന്ന് പിറ്റേന്നത്തെ മീറ്റിങ്ങിനായ പേപ്പറുകൾ ഒരാവർത്തി കൂടി വായിച്ചുകൊണ്ടിരുന്നു ശ്യാം. “അറിയില്ല അല്ലേ?” പുറകിലോട്ട് നോക്കിയ ഷബാൻ ഒമൻഡിയുടെ നഷ്ടമായ പല്ലിന്റെ വിടവ് ഇരുട്ടിനോട് ചേർന്ന് നിന്നു.“എങ്കിൽ കേട്ടോളൂ, കൊല്ലാൻ...കുട്ടികളില്ലാത്ത മൂർ ദമ്പതികളുടെ വിലമതിക്കാനാവാത്ത സ്വത്തിനായ്” “ഒമൻഡി, ഒരു തുമ്പുമവശേഷിക്കാതെ പോയൊരു കൊല നൂറ്റാണ്ടുകൾക്കിപ്പുറമിരുന്ന് നാമെന്തിന് സംസാരിക്കണം.നമ്മുക്ക് തൽക്കാലം മാസായി സംഗീതമോ, ആഫ്രിക്കൻ ഡ്രം ബീറ്റിനെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചൊ അതുമല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കൊലചെയ്യാൻ പോലും മടിയില്ലാത്തവരെക്കുറിച്ചൊക്കെ സംസാരിച്ചൂടേ” നിശബ്ദതയുടെ ഇടവേള അകലെയെവിടെ നിന്നോ ഒഴുകിയെത്തിയ താരബ് സംഗീതത്തിന്റെ അലയൊലിയിലേക്ക് കുറച്ച് നേരത്തേക്ക് ശ്രദ്ധ തിരിച്ചെങ്കിലും വിലിസ്കയല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കില്ലന്ന് ദൃഢനിശ്ചയമെടുത്തതുപോലായിരുന്നു ഒമൻഡി. . “മിസ്റ്റർ ശ്യാം, ആക്സ് മർഡർ കേസിൽ ആകെ കിട്ടിയ ഒരേ ഒരു തെളിവ് എന്താണന്ന് നിങ്ങൾക്കറിയുമോ?” "ഒമൻഡി, നിങ്ങൾക്ക് വിലിസ്കയെക്കുറിച്ച് വളരെ അറിവുണ്ടന്ന് ഞാൻ മനസ്സിലാക്കിക്കൊണ്ട് തന്നെ ചോദിക്കട്ടെ; ഈ പരസ്യത്തിന് നിങ്ങൾക്ക് പ്രത്യേക പ്രതിഫലം വല്ലതുമൂണ്ടോ?” ഹോണ്ടട് ഹോട്ടലിൽ രാത്രികഴിച്ചുകൂട്ടാൻ പോകുന്ന ഒരുത്തനെ മനഃപൂർവം പേടിപ്പെടുത്താനുള്ള ഒരു കെനിയൻ ബുദ്ധി ആണോയെന്ന ഒരു സംശയം ഇതിനോടകം ബലപ്പെട്ടിരുന്നതുകൊണ്ടുകൂടിയാണ് അങ്ങനെ ശ്യാം ചോദിച്ചത്. പിന്നിട് ഹോട്ടലിൽ എത്തുന്നതുവരെ ഒമൻഡി ഒന്നും സംസാരിച്ചില്ല. വിലിസ്കയുടെ മുന്നിൽ കാർ നിർത്തി ലഗേജ് എടുത്ത് താഴെ വെച്ച് നല്ലൊരു രാത്രി ആശംസിച്ച് യാത്രപറയുമ്പോൾ ഒമൻഡി പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. ഒന്നാമത്തേത് വിലിസ്കയുടെ ഇപ്പോഴത്തെ അവകാ‍ശി ഷബാൻ ഒമൻഡി എന്ന താൻ തന്നെ ആണന്നുള്ളതായിരുന്നു.രണ്ടാമത്തേത് വിലിസ്കയെ കേവലം ഒരു മൂന്നാം കിട ഹോണ്ടട് ഹോട്ടലായി കാണരുതെന്നുള്ള അഭ്യർഥന. മൂന്നാമതായി പറഞ്ഞത് .കൃത്യസഥലത്ത് നിന്ന് കണ്ടുകിട്ടിയ അടർന്ന് വീണിട്ട് അധികനേരമായിട്ടില്ലന്ന് വ്യക്തമാക്കിയിരുന്ന ചോരപുരണ്ട ഒരു പല്ലിനെക്കുറിച്ചായിരുന്നു. ജന്നിഫർ അപ്പോഴത്തേയ്ക്കും കാത്തിരുന്ന മടുത്ത മുഖവുമായി കാറിന്നടുത്തെത്തിയിരുന്നു. ഒരു പൊട്ടിത്തെറിക്ക് ഒമൻഡിയുടെ അഭാവം കാത്തുനിന്നതുപോലായിരുന്നു ജന്നിഫർ. “മിസ്റ്റർ ശ്യാം സക്കറിയ ഇപ്പോൾ സമയമെന്തായെന്നറിയുമോ നിങ്ങൾക്ക്. എട്ടുമണിക്ക് വരുമെന്നറിയിച്ചിട്ട് കെനിയയാണന്നോ ഹോണ്ടട് ഹോട്ടലാണന്നോ നിങ്ങൾ മറെന്നെന്ന് തോന്നുന്നു.ഇപ്പോൾ ഒൻപത് കഴിഞ്ഞിരിക്കുന്നു.” നിരാശയും ദേഷ്യവും പരിഭവും കലർന്ന സുന്ദരിയുടെ വാക്കുകൾ ചെറിയൊരു ചിരിയിലൊതുക്കി റൂമിന്റെ താക്കോൽ വാങ്ങി നീങ്ങുവാൻ തുടങ്ങുമ്പോഴായിരുന്നു മുന്നറിയിപ്പ്.”മിസ്റ്റർ ശ്യാം രാത്രിയിൽ ഇവിടെ സ്റ്റാഫ് ആരും കാണുകില്ലന്നുള്ളത് നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നു.പുറത്തേക്കിറങ്ങരുത്.” “പ്രേതങ്ങളെ വെച്ചുള്ള പണം പിടുത്തം അല്ലേ ജന്നിഫർ?.” “സൂക്ഷിക്കുക.വിലിസ്കയാണ്” അവരുടെ മനോഹരമായ എഡ്വേർഡിയൻ ഹെയർ സ്റ്റൈലിന്റെ ഭംഗി നോക്കി നിന്ന ശ്യാമിന് പരിസരബോധമുണ്ടായത് കാർ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടപ്പോഴാണ്. -- “എട്ടുമണി കഴിഞ്ഞാൽ റിസപ്ഷനിൽ ആരുമുണ്ടാവില്ലന്നല്ലേ ഒമൻഡി പറഞ്ഞത്. പിന്നെങ്ങനെ ഒൻപത് മണിക്ക് നിങ്ങൾ ജന്നിഫറെ കണ്ടു?” ടീനയുടെ അന്തമില്ലാത്ത ചോദ്യങ്ങളും ആകാംക്ഷയും അലോസരപ്പെടുത്തുന്നതായ് ശ്യാമിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. “ഒരുപക്ഷേ അവൾ വൈകിയെത്തുന്ന അതിഥിയെ കണ്ട് താക്കോൽ നേരിട്ട് നൽകി മടങ്ങാമെന്ന് വിചാരിച്ചുകാണും.“ കാത്തിരുന്ന് മടുത്തതിന്റെ പരിഭവവും രാത്രിയേറെയായതിന്റെ പേടിയും ജന്നിഫറിന്റെ മുഖത്തിലും ശബ്ദത്തിലും കാണാമായിരുന്നെന്നയാൾ പറഞ്ഞപ്പോൾ ടീന ചോദിച്ചു,“ശ്യാം സത്യം പറയൂ, നിങ്ങൾക്ക് ആ രാത്രി പേടി തോന്നിയില്ലേ? മൂർ ദമ്പതികളെ കൊല്ലാനായ് വിളിച്ചെന്നാണല്ലോ ഒമൻഡി പറഞ്ഞത്. അതുശരിയാണേങ്കിൽ എങ്ങനെ ജോസായും എലിസബത് കാതറീനും അതേ ദിവസം തന്നെ കൊല്ലപ്പെട്ടു.” ടീനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏതോ വികാരങ്ങൾ ശരീരത്തെ കൊളുത്തിവലിക്കുന്നതുപോലെ തോന്നിയപ്പോൾ അവർ ശ്യാമിനോട് ചേർന്നിരുന്നു. “വിവേകാനന്ദലോക്രെയെ എന്തു പറഞ്ഞ് മനസ്സിലാക്കുമെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്. എന്തൊക്കെ തെളിവുകൾ നൽകിയിട്ടും ഞാൻ ക്ലയന്റ്സിനെ കണ്ടന്ന് അങ്ങേര് വിശ്വസിക്കുന്ന മട്ടില്ല.” “അതെങ്ങനെ സാധ്യമാവും. മിസ്സിസ്സ് ആന്റ് മിസ്റ്റർ റിച്ചാർഡ്സിന്റെ കൂടെ ഡിന്നർ കഴിച്ചതും, ട്രൈബൽ ഡാൻസ് കാണാൻ പോയതും പിന്നെ വെറുതേ ആയിരുന്നോ. പോട്ടെ അവരുടെ കൂടെ നിന്ന് എടുത്തെന്ന് പറയുന്ന ആ ഫോട്ടോകാണിച്ചുകൂടെ.“ അത് ശരിയാണല്ലോ എന്നും പറഞ്ഞ് അയാൾ സ്യൂട്ട്കേസ് പരതാൻ തുടങ്ങി.വിവേകാനന്ദ ലോക്രേയെ വിശ്വസിപ്പിക്കാനുള്ള അവസാനത്തേതെങ്കിലുമായുള്ള ഒരു തുരുമ്പായ് അതുമാറുമെന്ന് പറയുമ്പോൾ ശരിക്കും ആശ്വസിച്ചത് ടീനയാണ്. “ശ്യാം, നിനക്കെങ്ങനെ ധൈര്യം വന്നു ഇങ്ങനൊരു സ്ഥലത്ത്, അതും അന്യനാട്ടിൽ...ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടാൻ?” ഷൊമ്പോലെ അഗ്നിപർവ്വതത്തെപ്പോലെ ശാന്തതയുള്ള മുഖമായിരുന്നു ശ്യാമിനപ്പോൾ. അയാളുടെ കൈകൾ മഗാഡി തടാകത്തിലെ നീരുറവപോലെ പൊള്ളി.അയാളുടെ നെറ്റിയിലൂടെ പൊടിഞ്ഞ് വീഴാൻ തുടങ്ങിയ വിയർപ്പുകണങ്ങൾ ടീന മെല്ലെ കൈകൾ കൊണ്ട് തുടച്ചു. “ 1912 ജൂൺ പത്ത് രാത്രി 11.45 നും ജൂൺ 11 രാവിലെ 5.45 നുമിടയിലാണ് എട്ട് മരണങ്ങളെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടുമുറികളിലായി എട്ടുപ്രേതങ്ങൾ...ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് കണ്ടുപിടിക്കാവുന്ന കാര്യങ്ങൾ മാത്രം. ഒമൻഡി പറഞ്ഞ പല്ലിന്റെ കഥ എങ്ങും വായിച്ചതായ് ഓർക്കുന്നില്ല ഒരു തുമ്പുമവശേഷിപ്പിക്കാതെ നടന്ന കൊല എന്നാണെല്ലായിടത്തും.” അയാൾ പറഞ്ഞുതുടങ്ങി. എലിസബത് കാതറീന്റെ ജനാലയ്ക്കൽ നിന്നപ്പോൾ അകലെ ശാന്തമായ കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾ ചെരാതുകൾപോലെ തിളങ്ങുന്നുണ്ടായിരുന്നു. കരയിലേയ്ക്ക് വീശിയ ഉപ്പുകാറ്റിലേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ ക്ലോക്ക് ചിലച്ചു.സമയം 11.45 ടീന, വിലിസ്കയിലെ ക്ലോക്ക് ദിവസത്തിൽ രണ്ട് തവണമാത്രം ചിലയ്ക്കും. രാത്രി 11.45ന് ഒരു തവണ. വെളുപ്പിന് 5.45ന് എട്ട് തവണ. നിലാവെളിച്ചത്തിൽ തല കടലിലേക്ക് നീട്ടികിടന്നിരുന്ന ജീസസ് ഫോർട്ട്... പോർച്ചുഗീസ് വാസ്തുവിദ്യയുടെ ആഫ്രിക്കൻ അവശേഷിപ്പ്... ഇന്ത്യ തേടിയെത്തിയ വാസ്കോഡ ഗാമ മൊംബാസ കടൽത്തീരത്തിറങ്ങുമ്പോൾ കെനിയൻ ജീവിതത്തിന് അധിനിവേശത്തിന്റെ മുന്നൂറ് വർഷങ്ങളാണ് സമ്മാനിച്ചത്. വിലിസ്കയുടെ പുറകിലൂടെ ജീസസ് ഫോർട്ട് ലക്ഷ്യമാക്കി നടക്കുന്നത് ഒരു കൽക്കെട്ടിനെ കടന്ന് വേണം. ഒരാവേശമായിരുന്നു. ആഫ്രിക്കൻ മണ്ണിലേക്കുള്ള അനേകമനേകം യാത്രകൾ നൽകിയൊരു ധൈര്യം കരുത്തായുണ്ടായിരുന്നു.പരിചിതമായിത്തീർന്നിരുന്ന ഹോണ്ടട് ഹോട്ടലുകളുടെ ബിസിനസ് തന്ത്രങ്ങൾ മനസിനെ ശാന്തമാകാൻ സഹായിച്ചിരുന്നു. ചരിത്രമുറങ്ങുന്ന ജീസസ് ഫോർട്ടിനെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പുറകിലെ കൽക്കെട്ടിൽ നിന്നും ആ വിളി ഉണ്ടായത്. “പേടിയില്ല അല്ലേ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ?” ടീനയുടെ കൈകൾ അയാളെ ചുറ്റിപ്പിടിച്ചു.“ആരായിരുന്നു അത്?” “അയാളെ പിന്തുടരാൻ ഞാൻ ശ്രമിക്കുമ്പോഴാണ് കൽക്കെട്ട് ശരിക്കും ശ്രദ്ധിച്ചത്! ...” ശ്യാം ഒന്നു നിർത്തി. ചരക്ക് നിറച്ച് യാത്രപുറപ്പെടാൻ തയ്യാറായി കിടക്കുന്ന കപ്പലിന്റെ കനം തോന്നി അയാളുടെ നെഞ്ചിന്. ഫോൺ അൺലോക്ക് ചെയ്ത് ഗാലറിയിലെ ചിത്രങ്ങളിലൂടെ അയാളുടെ വിരലുകളോടി.“ദാ, ഇതു നോക്കിക്കേ...” ഫോൺ ടീനയ്ക്ക് കൈമാറി. ഒരു കല്ലറയുടെ ചിത്രം.സ്വാഹിലി ഭാഷയിൽ അതിൽ എഴുതിയിരിക്കുന്നത് ശ്യാം വിശദീകരിച്ചു. അറിയപ്പെടാത്ത വഴികളിലൂടെ നടക്കാൻ വിധിക്കപ്പെട്ടതുപോലെ ടീന കുഴങ്ങിയെന്ന് ആ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു. ഷബാൻ ഒമൻഡിയുടെ കല്ലറ! ജനനം 1860 മരണം 1920. “ഞാൻ മിസ്റ്റർ റിച്ചാർഡ്സിനെ കാണാൻ നിന്നില്ല.രാവിലെ തന്നെ റൂം ചെക്ക് ഔട്ട് ചെയ്യുമ്പോൾ റിസപ്ഷനിൽ ജന്നിഫറുണ്ടായിരുന്നില്ല. പകരം ഒരു കറുത്തസുന്ദരി ആയിരുന്നു. ഞാനവരോട് ജന്നിഫറെക്കുറിച്ച് ചോദിച്ചു.അവർക്ക് അറിയാവുന്ന എഡ്വേർഡിയൻ ഹെയർ സ്റ്റൈലുള്ള ജന്നിഫർ മൂർ ഭിത്തിയിലിരുന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ.”‘ ലഗേജ് കാറിലേക്ക് എടുത്തുവെച്ച് ഡോർ തുറന്നുകൊണ്ട് റിസപ്ഷനിസ്റ്റ് പറഞ്ഞു.“മിസ്റ്റർ ശ്യാം സക്കറിയ. ദയവായ് അല്പം വെയ്റ്റ് ചെയ്യൂ. ഡ്രൈവർ ഉടൻ വരും.” ഉറക്കക്ഷീണം കൊണ്ടായിരിക്കാം.ഒന്നുമറിഞ്ഞില്ല. ഉണരുമ്പോൾ കാർ നെയ്‌റോബിയിലെത്തിയിരുന്നു.”മിസ്റ്റർ ശ്യാം സക്കറിയ. താങ്കൾ ട്രിപ്പ് എൻ‌ജോയ് ചെയ്തെന്ന് തന്നെ കരുതട്ടെ. ഹാവ് എ നൈസ് റിട്ടേൺ ജേർണി.” ചിരിച്ചുകൊണ്ട് മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞ കെനിയൻ കൈകൾ എനിക്ക് നേരേ നീണ്ടു.വെള്ളത്തൊപ്പിക്കാരൻ ഡ്രൈവർ...ഷബാൻ ഒമൻഡി! എന്റെ ശ്രദ്ധ അയാളുടെ മുകൾ നിരയിലെ പല്ലുകളിലായിരുന്നു.അവ ഒന്നും തന്നെ നഷ്ടപ്പെട്ടിരുന്നില്ല! ദീർഘശ്വാസമെടുത്ത് ടീന പുറകിലോട്ട് കൈകുത്തി ഇരുന്നു.ഒരു നിമിഷം എന്ന് പറഞ്ഞ് ശ്യാം ലാപ്ടോപ് തുറന്ന് ഏറ്റവും അവസാനം വന്ന മെയിൽ ടീനയ്ക്ക് മുന്നിലേയ്ക്ക് വെച്ചു.ഷബാൻ ഒമൻഡിയിൽ നിന്നുള്ള നന്ദിപ്രകടനം.മൂടൽമഞ്ഞിലൂടെ അരിച്ചിറങ്ങുന്ന വെയിലിൽ കുളിക്കുന്ന സുഖം ടീനയിൽ കാണാറായി..ശ്യാം ചിരിച്ചു. ഗ്രാൻഡ്പായുടെ പേര് കൈമാറി വന്ന അഞ്ചാം തലമുറക്കാരന്റെ ബിസിനസ്. അല്ലേ? ടീന അയാളുടെ കൈയിൽ അമർത്തി പിടിച്ചു, “എനിക്ക് ഒരു സംശയം കൂടി ഉണ്ട്” “എന്ത്?” “വിലിസ്ക എങ്ങനെ ഒമൻഡിയ്ക്ക് അവകാശപ്പെട്ടതായ്?” ഒരു നിമിഷം ശ്യാം ചിന്താമഗ്നനായിരുന്നിട്ട് പറഞ്ഞു, “നിന്റെ ചോദ്യം ശരിയാണ്. പക്ഷേ ഉത്തരം കണ്ടുപിടിക്കണമെങ്കിൽ...” ടീന അയാളുടെ കള്ളനോട്ടം മണക്കുന്ന കണ്ണുകളിലേയ്ക്ക് നോക്കി. അയാൾ പറഞ്ഞു,”അതിന്ന് ഞാൻ ഒരുവട്ടം കൂടി കെനിയാക്ക് പോണം. വിവേകാനന്ദ ലോക്രെ അനുവദിച്ചാൽ...” അവളുടെ കൈകൾ അയാളുടെ കവിളിൽ നുള്ളി. അതിന് നനുത്ത വേദനയുള്ള സുഖമുണ്ടായിരുന്നു. ----- (സോഡ് ആഷ്- സോപ്പ്, പേപ്പർ,ഗ്ലാസ് വ്യവസായങ്ങൾക്ക് ഉപയോഗിക്കുന്ന സോഡിയം കാർബണേറ്റ് എന്ന അസംസ്കൃത വസ്തു. മഗാഡി സോഡ- ടാറ്റാ കെമിക്കത്സിന്റെ അധീനതയിലുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സോഡ ആഷ് നിക്ഷേപം. ജീസസ് ഫോർട്ട്- മൊംബാസ കടപ്പുറത്ത് പോർച്ചുഗീസുകാരാൽ നിർമ്മിക്കപ്പെട്ട ഫോർട്ട്.) Read more... Posted by Sathees Makkoth at 10:36 AM , 0 comments Labels: കഥ സുന്ദരമായൊരു പാസ് കഥയില്ലിത് കാര്യം പ്രായം ഏകദേശം 18 അല്ലെങ്കിൽ 19 ഒക്കെ ആയിരിക്കുന്ന കാലത്താണ് ഡ്രൈവിങ്ങ് ലൈസൻസിനായ് ഒരു ഫോട്ടോ എടുക്കാനായ് വീടിന്നടുത്തുള്ള സ്റ്റുഡിയോവിൽ പോയത്. ചേട്ടൻ ഫോട്ടോയൊക്കെ എടുത്ത് രണ്ട് ദിവസം കഴിഞ്ഞ് കോപ്പിയ്ക്കായ് വരാൻ പറഞ്ഞതിൻപ്രകാരം കൃത്യദിവസം തന്നെ വന്ന് ഫോട്ടോ വാങ്ങി. സത്യം പറയണോല്ലോ ഫോട്ടൊ കണ്ട് ഞാൻ കരഞ്ഞുപോയി. പോക്കാച്ചിത്തവളേടെ പോലെ കൺപോളേന്ന് വിട്ട് നിൽക്കുന്ന വലിയകണ്ണും വരച്ച് വെച്ചപോലത്തെ മീശേം.... സങ്കടം സഹിക്കവയ്യാതെ ‘ചേട്ടാ‘ എന്നു വിളിച്ചതും മഴവെള്ളം പോലെ കണ്ണിൽ നിന്നും വെള്ളം ചാടിയതും അതുകണ്ട് സാന്ത്വനിപ്പിക്കാനായ് ചേട്ടൻ പയ്യെ ചെവിയിൽ പറഞ്ഞ നല്ലവാക്കുകളും ഓർമ്മയിൽ... “സാരമില്ലട, ഫോട്ടോയാണേലും ഒള്ള മുഖമല്ലേ വരത്തൊള്ളൂന്ന് ആശ്വസിക്കൂ.” ആശ്വസിച്ച് വീട്ടിൽ വന്നപ്പോഴാണ് സംഗതി മാറിയത്. ഫോട്ടോ നോക്കി അമ്മ വക കമന്റ്, “നിന്നെ നേരില് കാണുന്നതാടാ ഇതിലും ഭംഗി.” കൊറോണക്കാലത്ത് ഹൈദ്രാബാദിലെ റോഡിലൂടെ വണ്ടി ഓടിക്കുന്ന സുഖം ഒന്നു വേറേ തന്നെയാണ്! ഒരു പക്ഷേ ഇത്തരമൊരവസരം പിന്നീടുണ്ടായെന്നും വരില്ല.നിന്ന് തിരിയാൻ സ്ഥലമില്ലാതിരുന്ന റോഡൊക്കെ വെല്ലുവിളിച്ചുകൊണ്ട് നീണ്ടു നിവർന്ന് കിടക്കുന്നു. ലോക്ഡൌൺ അവഗണിച്ച് വെളിയിലിറങ്ങണമെന്ന് മനസ്സുകൊണ്ട് ആഗ്രഹമില്ലാതിരിന്നിട്ടുകൂടി നിത്യേന ഹൈദ്രാബാദിലെ റോഡുകളിലൂടെ 80 കി.മീ ഡ്രൈവ് ചെയ്യേണ്ടി വരുന്നു. ഡ്രൈവിങ്ങ് ആയാസം. തിരക്കില്ല. വണ്ടിയില്ല.ആളില്ല. അഞ്ച് ചെക്ക് പോസ്റ്റ് മാത്രം. എല്ലായിടത്തും പോലീസ് വണ്ടിക്ക് കൈകാണിക്കും. ഐഡി കാണിക്കുമ്പോൾ ലാത്തികൊണ്ട് പോകാൻ അനുവാദം. ആദ്യഘട്ട ലോക്ഡൌൺ തീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഒരു പോലീസുകാരന്റെ സ്നേഹപൂർവമായ ഉപദേശം. “ഓൺലൈൻ പാസ്സിന് അപേക്ഷിച്ചുകൂടെ?” ശരിയാണ് രണ്ടുകൂട്ടർക്കും പണി എളുപ്പമാവും. പാസിന് അപേക്ഷിച്ച് പിറ്റേന്ന് തന്നെ കിട്ടി. നല്ല കളർ പ്രിന്റൊക്കെ എടുത്ത് വണ്ടീടെ മുന്നിൽ തന്നെ ഒട്ടിച്ചു. പാസ് വെച്ചതിൽ പിന്നെ ചെക്കിങ്ങ് ആന്റ് ക്വൊസ്റ്റ്യനിങ്ങ് പണ്ടത്തേതിലും കൂടുതലായി തോന്നി. കാരണം മാത്രം പിടി കിട്ടിയില്ല. എല്ലാവരും അവസാനം ഐഡി കാർഡ് നോക്കും. പിന്നെ ലാത്തി ആട്ടി അനുവാദം. ഇന്ന് തിരികെ വരുമ്പോൾ രണ്ട് പോലീസുകാർ ചെക്ക്പോസ്റ്റിൽ ലാത്തി ചൂണ്ടി വണ്ടി നിർത്തിച്ചു. പാവം പോലീസുകാർ...എന്തു കഷ്ടമാണ് അവരുടെ ജോലി. വെയിലത്ത്... വകതിരിവില്ലാതെ വണ്ടിയുമായിറങ്ങുന്ന എത്രയോ ആൾക്കാർ. എല്ലാവരോടും സംയമനത്തോടെ കാര്യങ്ങൾ ചോദിച്ച്, ഡൊക്കുമെന്റ്സ് പരിശോധിച്ച് യാത്രാനുമതി നൽകുന്നവർ. ഇന്നലെ ഒരു ചെക്ക് പോസ്റ്റിൽ കുറേ ആൾക്കാർ പെട്ടിവണ്ടിയിൽ കരിക്കുമായ് വന്ന് പോലീസുകാർക്ക് നൽകുന്നതുകണ്ടു. അല്പം വെള്ളം കുടിക്കണമെങ്കിൽ പോലും ഒരു കടപോലുമില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക ചെക്ക് പോസ്റ്റുകളും. വാട്ട്സാപ്പിൽ പല വീഡിയോകളും കണ്ടിരുന്നു. പോലീസ് അടിക്കുന്നു. ഏത്തമിടീക്കുന്നു തുടങ്ങി പലതും. പക്ഷേ തെലങ്കാന പോലീസിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് എനിക്ക് അത്തരമൊരനുഭവം ഉണ്ടായിട്ടില്ല. അതല്ല ചിലർക്കെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടങ്കിൽ അതിന് വ്യക്തമായ കാരണവുമുണ്ടാവാമെന്നാണ് എന്റെ ഒരിത്. അപ്പോൾ പറഞ്ഞ് വന്നത് അതൊന്നുമല്ല. ഇന്ന് തിരികേ വരുമ്പോൾ എന്നെ പോലീസുകാർ പിടിച്ച് നിർത്തി. ഒരാൺ പോലീസും ഒരു പെൺ പോലീസും. വണ്ടിയിൽ ഒട്ടിച്ചിരിക്കുന്ന പാസ് കണ്ടിട്ട് പെൺ പോലീസിന് കാര്യം പിടികിട്ടുന്നില്ല. ആൺപോലീസ് വിശദീകരിച്ചുകൊടുത്തു. ഇത് ഓൺലൈനിൽ എടുക്കുന്ന പോലീസ് പാസാണ്.(പാവം പെൺപോലീസ്..ഡിപ്പാർട്ട്മെന്റിലെ തീരുമാനങ്ങൾപോലും അവരിലോട്ടെത്തിയിട്ടില്ല.) ആൺ പോലീസ് വണ്ടിക്കൊരു വലം വെച്ച് ലാത്തികൊണ്ട് ഗ്ലാസ് താഴ്ത്താൻ പറഞ്ഞു. എന്നിട്ടൊരു ചോദ്യം. “ഈ ഫോട്ടൊയിലുള്ളത് നിങ്ങള് തന്നെയാണോ?” ഞാൻ മാസ്ക് മാറ്റി മുഖം മുഴുവൻ കാണിച്ചു. പോലീസുകാരന് എന്നിട്ടും പുളിചവച്ച മുഖം മാത്രം. കുറച്ച് നേരം നിന്നിട്ട് ലാത്തികാട്ടി. പൊയ്ക്കോളാൻ... കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോകുന്നതിന് മുന്നേ ചുമ്മാതെ വണ്ടീടെ മുന്നിൽ ചെന്ന് പാസൊന്ന് നോക്കി. ശരിയാണ്. ഏറ്റവും പുതിയ ഫോട്ടോ തന്നെയാണ്. വണ്ടീടെ വശത്ത് വന്ന് മിററിലേക്കും പിന്നെ പാസിലേക്കും മാറി മാറി നോക്കി. ശരിയാണ്. ഫോട്ടോയിലെ ഞാൻ എന്നെക്കാളും വളരെ സുന്ദരനാണ്. ഫോട്ടോഷോപ്പിലിട്ട് മുഖമൊക്കെ സുന്ദരമാക്കിത്തന്നപ്പോ സ്റ്റുഡിയോക്കാരനോട് വലിയ സ്നേഹമാരുന്നു. Read more... Posted by Sathees Makkoth at 10:31 AM , 0 comments Labels: അനുഭവം, കഥ വാഗ്യ- ശിവാജി കരയുന്നു Sunday, May 10, 2020 ഇരുട്ടിലേക്ക് തുറന്ന ബാൽക്കണിയിൽ നിന്ന് കൈകൾ പുറത്തേക്ക് വിടർത്തി കാറ്റിൽ ചരിഞ്ഞ് വീഴുന്ന വലിയ വെള്ളത്തുള്ളികളെ ശരീരത്തിലേക്ക് തട്ടിവീഴ്ത്തുമ്പോൾ ഹരിയുടെ മനസ് കുളിരുകയായിരുന്നു. “മഴ നനയാതെ അകത്ത് കയറി ഇരുന്നൂടെ നിങ്ങക്ക്, ദാ ഞാൻ ഇപ്പോ എത്തി.” കാറ്റിന്റെ വേഗതയിൽ വാതിൽ തുറന്ന് പുറത്തെ ഇരുട്ടിലേക്ക് കുതിച്ച സജീനയെ നോക്കി ഹരി നനഞ്ഞ തലമുടി പെട്ടെന്ന് ചുറ്റി തിരിച്ചപ്പോൾ ഉതിർന്ന് വീണ തുള്ളികൾ വലിയ ഗ്ലാസിൽ തട്ടി ചിത്രം വരച്ച് താഴോട്ട് ഒഴുകി. നനഞ്ഞ ശരീരത്തിലൂടൊഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളെ അകത്ത് തറയിൽ വീഴിക്കാതിരിക്കാൻ പെരുവിരലുകളിലൂന്നി നടക്കാനുള്ള വിഫല ശ്രമം ഹരി നടത്തിക്കൊണ്ടിരുന്നപ്പോഴത്തേക്കും സജീന തിരിച്ചെത്തിയിരുന്നു. മാറോടമർത്ത് പിടിച്ച കൊച്ചുകളിപ്പാട്ടം പോലത്തെ ഒരു നായക്കുട്ടിയുമായാരുന്നു സജീന എത്തിയത്. “നിങ്ങള് മഴനനഞ്ഞുകൊണ്ടിരുന്നപ്പോ ഞാനിവന്റെ കരച്ചിലാ ശ്രദ്ധിച്ചോണ്ടിരുന്നത്. കാർ പോർച്ചിലെ തൂണിനോട് ചേർന്നിരിക്കുകയായിരുന്നു പാവം. ശരിക്കും മഴച്ചാറ്റലടിച്ചിട്ടുണ്ട്.” തുവർത്തെടുത്ത് നായക്കുട്ടിയുടെ ശരീരത്തിലെ വെള്ളമെല്ലാം നല്ലവണ്ണം കളഞ്ഞ് സജീന അതിനെ സോഫയുടെ ഒരരുകിലിരുത്തി. “കൊള്ളാല്ലോ. നാടനാ ഇനം എന്താ നീ ഇവനെ വിളിക്കേ?” “ഫിഡോ” മുൻ‌കൂർ തീരുമാനിച്ചുറപ്പിച്ച് വെച്ചിരുന്നതുപോലെയായിരുന്നു സജീന അത് പറഞ്ഞത്. നായക്കുട്ടിയുടെ പേര് നന്നായി ഇഷ്ടപ്പെട്ടതുപോലായിരുന്നു ഹരിയുടെ പ്രതികരണവും.” എബ്രഹാം ലിങ്കന്റെ വളർത്തുനായയുടെ പേര് തന്നെ.” "അയ്യേ...ഇത് എബ്രഹാം ലിങ്കന്റെയല്ല...ഇത് കാർലോ സോറിയാനോയുടേതാ...” സജീന നായക്കുട്ടിയെ ചേർത്ത് പിടിച്ച് വട്ടം ചുറ്റി.പുറത്തപ്പോൾ മഴനിലച്ചിരുന്നു. രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയാണ്. മക്ഡോണാൾഡ്സ് കഴിഞ്ഞ് MJR മാളിന്റെ അല്പം മുന്നിലേക്ക് മാറി റോഡിൽ സാമാന്യം നല്ലരീതിയിൽ വെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു. ഡ്രെയ്നേജ് സംവിധാനമില്ലാത്ത ആ ഭാഗം എല്ലാ മഴക്കാലത്തും അങ്ങിനെയാണ്. ഇടതുവശത്ത് തലയെടുപ്പോടെ നിൽക്കുന്ന അസംഖ്യം അപ്പാർട്ട്‌മെന്റുകളുടെ ചുവട്ടിൽ തളം കെട്ടുന്ന വെള്ളം ചാലുവെട്ടി റോഡിലേക്ക് തിരിച്ചുവിടും. ടയർ മുങ്ങുന്ന വെള്ളത്തിലൂടെ വണ്ടിയോടിക്കുന്നത് ശ്രമകരമായിരുന്നു.. ഇടയ്ക്കെങ്ങാനും നിന്നുപോയാൽ...സൈലൻസറിൽ വെള്ളം കേറിയാൽ... പുതിയ വോൾവോ എസ് 60 ആണ് ഓടിക്കുന്നതെന്നത് മനസ്സിൽ ചെറിയൊരു പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ഒരു വിധം വെള്ളക്കെട്ടിന് പുറത്തെത്തിയപ്പോഴാണ് അത് സംഭവിച്ചത്! ഒരു നായ! വണ്ടിക്ക് വട്ടം നിൽക്കുന്നു! സാമാന്യം വലിയൊരു നായ. പൂഴിവെള്ളത്തിൽ നനഞ്ഞതിനാ‍ലാവാം അതിന്റെ രോമമെല്ലാം ചെമ്മണ്ണ് നിറമായിരുന്നു. മഴയിൽ നനഞ്ഞ് ശരീരത്തിനോടൊട്ടിയിരുന്ന രോമം കാരണമാകാം അതിന്ന് മെലിഞ്ഞതും ഉയർന്നതുമായ ശരീരമുള്ളതായിട്ടാണ് തോന്നിയത്. വളരെ പെട്ടെന്നായിരുന്നു ആ നായ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്. പതുക്കെ വണ്ടി വെട്ടിച്ച് ഓടിച്ചുപോന്നെങ്കിലും, അടുത്ത രണ്ട് ദിവസങ്ങളിലും നായ അതേ സ്ഥലത്ത് വെച്ച് വണ്ടിക്ക് വീണ്ടും വട്ടം നിന്നപ്പോൾ ഒരു അസാധാരണത്വം തോന്നുകയായിരുന്നു. വൈകിട്ട് അത്താഴത്തിന്നിരുന്നപ്പോഴാണ് നായക്കഥ സജീനയോട് പറഞ്ഞത്. അവൾ പറഞ്ഞു,“അതു ചിലപ്പോൾ മറ്റൊരു ഫിഡോ ആയിരിക്കും“ എബ്രഹാം ലിങ്കന്റെ ഫിഡൊ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചപ്പോൾ നെറുകയിൽ കയറിയ എരിവുള്ള ചോറ് താഴയാക്കാൻ അവൾ ഹരിയുടെ തലയിലടിച്ചുകൊണ്ട് പറഞ്ഞു,”അല്ല. കാർലോ സോറിയാനോയിടാതായിരിക്കും.” കാർലോ സോറിയാനയുടെ കഥ തലയ്ക്ക് മുകളിലൂടെ ബോംബർ വിമാനങ്ങൾ പോലെ,ഏതോ അപസർപ്പക കഥയുടെ ഓർമ്മപോലെ, എപ്പോഴും കറങ്ങിക്കൊണ്ടിരുന്നതിനാൽ സജീനയ്ക്കും മനഃപാഠമായിരിക്കുന്നു എന്നോർത്ത് ഹരി ഉള്ളാലെ ചിരിച്ചു. 1941 നവമ്പർ ഫ്ലോറൻസിലെ ഒരു തണുത്ത രാത്രി. റോഡരുകിലെ കുഴിയിൽ മുറിവേറ്റ് കിടന്ന ഒരു കുഞ്ഞുനായ! സോറിയാന ജോലികഴിഞ്ഞ് മടങ്ങിയപ്പോൾ കൂട്ടത്തിൽ അന്ന് ആ നായക്കുട്ടിയുമുണ്ടായിരുന്നു.സജീനയുടെ കൈയിലെ ഫിഡോയെപ്പോലെ! മുറിവ് ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന ആ നായക്കുട്ടിയെ കാർലോ സോറിയാന ‘ഫിഡോ’ എന്ന് വിളിച്ചു. പിന്നീടുള്ള രണ്ടു വർഷങ്ങൾ... ജോലിക്കുപോകുന്ന കാർലോയെ അനുഗമിച്ച് ബസ് സ്റ്റോപ്പ് വരെ നിത്യവും ഫിഡോ കൂടെപ്പോകുമായിരുന്നു. കാർലോയെ യാത്രയാക്കിയതിന് ശേഷം വൈകുവോളം അവൻ യജമാനന്റെ തിരിച്ചുവരവ് കാത്തിരുന്നു. സത്യത്തിന്റേയ്മും, സ്നേഹത്തിന്റേയും, വിധേയത്തത്വത്തിന്റേയും മാതൃകയായി ഫിഡോ മാറുകയായിരുന്നു.അടുത്ത രണ്ടുവർഷം ഫ്ലോറൻസ് നിവാസികൾക്ക് ഇതൊരു പതിവ് കാഴ്ച തന്നെയായി. ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന കാർലോ സോറിയാനയെ സ്വീകരിച്ച് തുള്ളിച്ചാടി വീട്ടിലേക്ക് പോകുന്ന ഫിഡോ! 1943 ഡിസംബർ. സഖ്യകക്ഷികളുടെ വിമാനമുതിർത്ത ബോംബുകൾ ഫ്ലോറൻസിലെ കൽച്ചൂളകളൊന്നൊഴിയാതെ നശിപ്പിച്ചപ്പോൾ തിരികേ വരാനാവാത്ത ലോകത്തിലേക്ക് കാർലോ സോറിയാനി പോയി. യജമാനെ കാത്ത് കാത്തിരുന്ന് മരവിച്ച മനസ്സുമായി ഫിഡോ അന്നു രാത്രി വീട്ടിലേക്ക് തനിച്ച് മടങ്ങി. അടുത്ത ദിവസവും അതിന്നടുത്തദിവസവും ഫിഡോ ബസ് സ്റ്റോപ്പിൽ കാത്തിരുന്നു.ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു. മറക്കാത്ത ഓർമ്മക്കളുമായ് ഫിഡോ നിത്യവും ബസ് സ്റ്റോപ്പിലെത്തി കാത്തിരുന്നു. നീണ്ട പതിനാലുവർഷം അതു തുടർന്നു.ഫിഡോയെ മരണം കീഴടക്കുന്നതുവരെ. കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റിന്ന് വെളിയിലേക്കിറങ്ങുമ്പോൾ ബാൽക്കണിയിൽ നിന്ന് കൈവീശി കാണിക്കുന്ന സജീനയുടെ കൈയിൽ കുഞ്ഞു ഫിഡോ ഉണ്ടായിരുന്നു.“പിന്നേ...ഇന്ന് മറ്റവനവിടൊണ്ടെ ഒന്നെറങ്ങി നോക്കണേ...” മക്ഡൊണാൾഡ്സിന്റെ മുന്നിൽ റോഡിലെ വെള്ളം അൽപ്പം കുറഞ്ഞിട്ടുണ്ടായിരുന്നു. ഏതോ ഓർമ്മപ്പെടുത്തലുകളെന്നപോലെ കണ്ണുകൾ അവനെ പരതുമ്പോൾ അകലെ അവ്യക്തമായ് ഒരു വെള്ളരൂപം പ്രത്യക്ഷമാകുന്നു. വണ്ടി അടുക്കുന്തോറും അതിന്ന് വലിപ്പം കൂടിക്കൂടി വന്നു. മഴമാറിയതിനാൽ രോമം ദേഹത്തോടൊട്ടിയിട്ടില്ലെങ്കിലും ഒട്ടിയ വയർ അതിന്റെ കഴിഞ്ഞ ദിവസങ്ങളെ മനസ്സിലാക്കാൻ പ്രാപ്‌തമായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ അത് വണ്ടിക്ക് വട്ടം ചാടി.പിൻ കാലുകൾ പുറകിലോട്ടേക്കും മുൻ കാലുകൾ മുന്നോട്ടേക്കും ആക്കി തല ആകാശത്തേക്കാക്കി കണ്ണുകൾ കാറിലേക്കാണോ ഹരിയിലേക്കാണോയെന്ന് വ്യക്തമാക്കാതെ അവൻ നിന്നു. മഴതുടങ്ങിയിരുന്നു അപ്പോൾ. കാർ വശത്തിലേക്കൊതുക്കി കുടയുമെടുത്ത് പുറത്തോട്ടിറങ്ങാൻ തുടങ്ങുമ്പോഴത്തേക്കും ഇടത്തേ സൈഡ് ഗ്ലാസിൽ മുൻ കാലുകളുടെ വിരലുകൾ വെള്ളത്തുള്ളികൾക്കിടയിലൂടെ കണ്ടു. “ഞാനും വരട്ടെ.” അവന്റെ ദയനീയമായ കണ്ണുകൾ ചോദിച്ചു. ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും പരിചയസമ്പന്നനായ ചാട്ടക്കാരനെപ്പോലെ അവൻ ഉള്ളിലെത്തിയിരുന്നു.അവന്റെ കണ്ണുകൾ ചിരിച്ചു, പൂഴിവെള്ളത്തിൽ നനഞ്ഞ് നിറം മാറിയ രോമത്തിന്റെ നിറം വെള്ളതന്നെയായിരിക്കുമെന്ന് ഹരിക്ക് തോന്നി. നായ മുൻസീറ്റിൽ നിവർന്നിരുന്ന് തലകുടഞ്ഞ് വെള്ളം തെറിപ്പിച്ചപ്പോൾ അയാൾ വശത്തോട്ട് ഒഴിഞ്ഞ് നീങ്ങാൻ ശ്രമിച്ചു. നായ അപ്പോൾ കണ്ണുകൾ മുന്നിലേക്കുറപ്പിച്ച് നാക്ക് നീട്ടി പറഞ്ഞത്, മുന്നോട്ട് പോകട്ടെ ദൂരം ഇനിയുമുണ്ട് എന്നു തന്നെയായിരുന്നു. “നിന്റെ പേരെന്താടാ?” അവൻ നാക്ക് നീട്ടി വാലൊന്നിളക്കി ഇരുന്നു. “ഫിഡോ എന്നാണോ?” തല ഡാഷ്ബോർഡിലേക്കിട്ട് കൈകൾ മെല്ലെ മുന്നിലേക്കും പിറകിലേക്കും അവൻ ചലിപ്പിച്ചു. “വേഗം, വേഗം” “നിനക്ക് വിശക്കുന്നുണ്ടോ?” ഹരി ഒരു പാക്കറ്റ് ബിസ്ക്കറ്റ് പൊട്ടിച്ച് അതിന്റെ നേരെ നീട്ടി.കൈകൾക്കിടയിൽ ബിസ്കറ്റ് പാക്കറ്റ് പിടിച്ച് നായ ബിസ്കറ്റ് തിന്നുന്നത് കൌതുകത്തോടെ നോക്കി. ഫോണെടുത്ത് സജീനയെ വിളിച്ചു.”ഫിഡോ സീനിയർ കൂടി വരും ഇന്ന്.” ‘ജയ്ൻ ഇറിഗേഷൻ കമ്പനി’ കടന്ന് വണ്ടി റഗാല റിസോർട്ടിന്നോടടുത്തപ്പോൾ ഫിഡോ സീനിയർ ഒന്നിളകി. തല ഇടത്തോട്ട് തിരിഞ്ഞു. കുരച്ചുകൊണ്ട് സൈഡ് ഗ്ലാസിൽ കൈകളൂന്നി അവൻ പറഞ്ഞു ഇനി നമ്മുക്ക് പോകണ്ടത് ഇടത്തേക്കാണ്. അറ്റം കാണിക്കാതെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചെമ്മൺ റോഡ്. കാടുപിടിച്ച് കിടക്കുന്ന വശങ്ങൾ. നായ നാക്കു നീട്ടി മുന്നിലേക്ക് തന്നെ നോക്കിയിരുന്നു. കാർ ഒരു വലിയ മതിലിന്നടുത്തെത്തിയപ്പോൾ അവൻ സീറ്റിൽ നിന്നും ചാടി. വാല് കാലുകൾക്കിടയിലേക്കൊതുക്കി നാക്ക് വശങ്ങളിലേക്കോടിച്ച് അവൻ പറഞ്ഞു, “ഇതാണ്...ഈ വലിയ മതിൽക്കെട്ട്...” നീല യൂണിഫോമിട്ട ഒരു കുറിയ സെക്യൂരിറ്റി വലിയ ഗേറ്റ് പരക്കെ തുറന്നു. സെക്യൂരിറ്റിക്കാരൻ അവനെ നോക്കി കൈകാണിച്ചു. ഹരി വിൻഡോ ഗ്ലാസ് താഴ്ത്തിയതും നായ ചാടി ഇറങ്ങി കാറിന്ന് മുന്നേ ഓടാൻ തുടങ്ങി. പോർച്ചിലുണ്ടായിരുന്ന ഒനിക്സ് ബ്ലാക് മെറ്റാലിക്ക് നിറത്തിലെ വോൾവോ എസ് -60 യുടെ മറവിലൂടെ ഫിഡോ സീനിയർ അപ്രത്യക്ഷനായപ്പോൾ ഹരി തന്റെ കാറിൽ നിന്നുമിറങ്ങി. ആളനക്കമില്ലാത്ത ആ കൂറ്റൻ ബംഗ്ലാവ് ഒരു അതിശയമായി ഹരിയുടെ മുന്നിൽ! ഇരുട്ട് വീണ ഫ്ലോറൻസ് നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ നിന്നും ഒറ്റയ്ക്ക് വീട്ടിലേക്കോടുന്ന ഫിഡോ. പതുക്കെപ്പതുക്കെ അത് നിശ്ചലനാവുന്നു. പിന്നെ ഒരു വെങ്കല പ്രതിമയായി. മുനിസിപ്പൽ പാലസിനടുത്തുള്ള ചത്വരത്തിലേക്ക് പറിച്ചുമാറ്റപ്പെടുമ്പോൾ സ്നേഹവായ്പിന്റെ ഉദാത്ത ഉദാഹരണമായ ഫിഡോ എന്ന നായ അയാളുടെ മനസ്സിൽ ഒരിക്കലും തുടച്ചുമാറ്റാനാവാത്ത ഒരു ചിത്രമായി മാറി. മലർക്കെ തുറന്നുകിടന്നിരുന്ന ആ വലിയ വാതിൽ അപ്പോഴാണ് ഹരിയുടെ ശ്രദ്ധയിൽ പെട്ടത്! അങ്ങോട്ടേക്ക് നടന്നപ്പോൾ ആ വലിയ വീടിന്റെ അകത്തുനിന്ന് പ്രായമായൊരാളുടേതെന്ന് തോന്നിക്കുന്ന ശബ്ദം കേട്ടു.“ഓ, വാഗ്യാ...എന്റെ പൊന്നേ നീ എവിടെയാരുന്നെടാ ഇത്രനാൾ...” സഹ്യാദ്രിയുടെ മുകളിൽ റായ്ഗഡിലെ ചിതയിലെരിഞ്ഞടങ്ങിയ പോരാളിയായ യജമാനൻ.. ചിതക്ക് തീ കൊടുത്തപ്പോൾ , യജമാനനെ അഗ്നിയിൽ നിന്ന് രക്ഷിക്കാനോ , അതോ അയാൾക്കൊപ്പം ഇല്ലാതെ ആവനോ ചിതയിലേക്ക് ചാടിയ വാഗ്യ... വാഗ്യ...ഇനിയൊരു ജന്മമുണ്ടെങ്കിൽ ഛത്രപതി നിനക്കുവേണ്ടി കരയും തീർച്ച...ഹരി വണ്ടി തിരിച്ചു. Read more... Posted by Sathees Makkoth at 10:20 PM , 2 comments Labels: കഥ Older Posts Home Subscribe to: Posts (Atom) സതീശ് മാക്കോത്ത്- ദുര്യോധനൻജിയുടെ പഠനം പ്രത്യേക ശ്രദ്ധയ്ക്ക് എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Based on a work at www.satheeskm.blogspot.com. Permissions beyond the scope of this license may be available at www.satheeskm.blogspot.com. വിരുന്നുകാർ who is online counter blog counter ഓർക്കണേ പ്ലീസ്... ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.
എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലുള്ള സോഫ്റ്റവെയറുകള്‍ ഭാവിയില്‍ വന്നേക്കാമെന്നും അപ്പോഴും മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുമെന്നും മമ്മൂട്ടി താനും മോഹന്‍ലാലുമെല്ലാം മലയാള സിനിമയെ കുറിച്ച് കാണുന്നത് ഒരേ സ്വപ്‌നമാണെന്ന് നടന്‍ മമ്മൂട്ടി. നമ്മുടെ സിനിമ അതിര്‍ത്തികളെ ഭേദിക്കുക എന്നതാണ് അതെന്നും മമ്മൂട്ടി പറയുന്നു. ലോകമാകെ മലയാള സിനിമയെത്തുകയെന്നതാണ് ഞങ്ങളുടെ സ്വപ്നം. കേരളത്തിന് പുറത്ത് രണ്ടായിരവും മൂവായിരവും തിയേറ്ററുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാനാകുമ്പോള്‍ ഭാഷയെന്ന നിലയില്‍ നാം ഒറ്റ ജനതയാകും. അതിനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമയെന്നും മമ്മൂട്ടി പറയുന്നു. ഭാഷയുടെ അതിര്‍വരമ്പ് മായ്ക്കുന്ന സിനിമയുടെ കാലം ഇനി വന്നേക്കാം. എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലുള്ള സോഫ്റ്റവെയറുകള്‍ ഭാവിയില്‍ വന്നേക്കാമെന്നും അപ്പോഴും മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുമെന്നും മമ്മൂട്ടി പറയുന്നു. നസീര്‍, സത്യന്‍, ജയന്‍, മധു തുടങ്ങിയവരുടെയൊക്കെ കഥാപാത്രങ്ങള്‍ അനീതിക്കെതിരെ നടത്തിയ പോരാട്ടത്തിനു കയ്യടിച്ചാണ് കുട്ടിയായ ഞാനും വളര്‍ന്നത്. ആ പോരാട്ടങ്ങള്‍ക്കും വിജയത്തിനും കിട്ടുന്ന കയ്യടിയാണ് അവരെപ്പോലെയാകണമെന്ന സ്വപ്‌നം എന്നിലും ഉണ്ടാക്കിയതെന്നും മമ്മൂട്ടി പറയുന്നു. മലബാറും കൊച്ചിയും തിരുവിതാംകൂറുമായി വേര്‍പെട്ടുനിന്ന നമ്മള്‍ ഒരേ ഭാഷ സംസാരിക്കുന്നവരാണെന്ന സംഘബോധമുണര്‍ത്തുന്നതില്‍ സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വേര്‍പെട്ടുനിന്ന ജനത പരസ്പരം കണ്ടതു സിനിമകളിലൂടെയാണ്. കേരളം എന്ന യാഥാര്‍ഥ്യത്തിനു പിന്നില്‍ സിനിമ ഒരു പ്രസ്ഥാനം തന്നെയായി നിന്നെന്നും മമ്മൂട്ടി പറയുന്നു. നവോത്ഥാന സ്വാതന്ത്ര്യ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലെ മലയാളിയെ നവീകരിക്കുന്നതില്‍ സിനിമയും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ജീവനും വാരിപ്പിടിച്ച് ഓടിരക്ഷപെടേണ്ടി വന്ന റോസി ഇന്നും വലിയൊരു സങ്കടമാണ്. കേരളീയ സമൂഹം എന്തായിരുന്നു എന്നറിയാന്‍ വിഗതകുമാരനിലെ നായികയായിരുന്ന റോസിയുടെ കഥ മാത്രം അറിഞ്ഞാല്‍ മതിയെന്നും മമ്മൂട്ടി പറയുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
കാ​ക്ക​നാ​ട്: വൈ​എം​സി​എ സ്ഥാ​പ​ക​ൻ സ​ർ ജോ​ർ​ജ് വി​ല്ല്യം​സി​ന്‍റെ 201ാ മ​ത് ജ​ന്മ​ദി​നാ​ഘോ​ഷം എ​റ​ണാ​കു​ളം വൈ​എം​സി​എ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തിങ്കളാഴ്ച തൃ​ക്കാ​ക്ക​ര ചൈ​ത​ന്യ സ്പെ​ഷ​ൽ സ്കൂ​ൾ കു​ട്ടി​ക​ളോ​ടൊ​പ്പം വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷി​ക്കു​മെ​ന്ന് വൈ​എം​സി​ഏ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ് അ​റി​യി​ച്ചു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ എം. ​ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ജ​ന്മ​ദി​ന സ​മ്മേ​ള​നം കെ​സി​ബി​സി ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജേ​ക്ക​ബ് പാ​ല​ക്കാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ വ​ർ​ക്കി ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കും. വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ക​ള​മ​ശേ​രി സ​ഹ. ബാ​ങ്കി​ൽ വീ​ണ്ടും യു​ഡി​എ​ഫ് വി​മ​ത​ൻ ക​ള​മ​ശേ​രി: ക​ള​മ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക-വ​ർ​ഗ വി​ഭാ​ഗ​ത്തി​നു സം​വ​ര​ണം ചെ​തി​ട്ടു​ള്ള ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് യുഡിഎഫ് വിമതൻ വി.​ ക​രു​ണാ​ക​ര​നെ തെര​ഞ്ഞെ​ടു​ത്തു. യു​ഡി​എ​ഫ് നി​ർ​ദ്ദേ​ശി​ച്ച എം.​ടി. ശി​വ​നെ നാ​ലി​നെ​തി​രെ ഏ​ഴു വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​മ​ത പ​ക്ഷ​ത്തെ ക​രു​ണാ​ക​ര​ൻ വി​ജ​യി​ച്ച​ത്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ അ​സു​ഖ​മാ​യ​തി​നാ​ൽ യു​ഡി​എ​ഫി​ലെ ടി.​കെ. കു​ട്ടി പ​ങ്കെ​ടു​ത്തി​ല്ല. മു​ൻ ഡ​യ​റ​ക്ട​ർ ഷാ​ന​വാ​സ് ലോ​ൺ കു​ടി​ശി​ഖ വ​രു​ത്തി​യ​തി​നാ​ൽ അ​യോ​ഗ്യ​നാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നി​ല ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹ‍ർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. പരാതിയിൽ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. More News Current Politics വിഴിഞ്ഞത്തെ സംഘർഷം നേരിടാൻ പട്ടാളം ഇറങ്ങിയേക്കും ! തുറമുഖ നി‌ർമ്മാണം തടസപ്പെടുത്തുന്നതുന്നത് കൊളംബോ തുറമുഖത്തിനു വേണ്ടിയോ ? സമരത്തിന് വിദേശപണമെത്തുന്നെന്ന് സർക്കാർ. തുറമുഖ നിർമ്മാണം നിർത്തണമെന്നതൊഴ... കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിയ ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […] കേരളം തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട് കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […] തിരുവനന്തപുരം വാകിസെനെടുക്കാൻ മടി കാട്ടി, മലപ്പുറത്ത് അഞ്ചാംപനി വൻതോതിൽ പടരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള കടുത്ത രോഗങ്ങളുണ്ടാവാം. കുഞ്ഞുങ്ങൾക്ക... തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […] കേരളം പി.കെ.സത്യൻ (റേഷൻ കട) ചികിത്സാ സഹായ ഫണ്ട് കൈമാറി കോഴിക്കോട്: ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […] ഫിഫ ലോകകപ്പ് മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്... ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ […] Entertainment news പൊൻറാം സംവിധാനം ചെയ്യുന്ന വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്‍പി’; ചിത്രത്തിന്റെ ട്രെയിലര്‍ വിശേഷങ്ങളിലേക്ക്.. വിജയ് സേതുപതി നായകനാകുന്ന പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിഎസ്‍പി’. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിട്ടു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ […] Current Politics മുസ്ലീം ലീഗിനും പണി വരുന്നു ! പാർട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നഷ്ടമായേക്കും ? പാർട്ടി ഇല്ലാതാവുമെന്ന ഭീതിയിൽ മുസ്ലീം ലീഗ്. പേരുമാറ്റാൻ സജീവ ചർച... ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് […] Delhi ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുന്നു, രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി; ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു, കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. Current Politics തരൂരിനെ വിലക്കാനില്ല, ഒപ്പം നിർത്തും. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡണ്ടുമാരും പാലിക്കുന്ന പ്രോട്ടോക്കോൾ തരൂരിനും ബാധകമാക്കും. സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് പോലും വിളിച്ചാൽ എത്താത്ത തര... തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്. ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല. അത്തരം നടപടികൾ […] Load More Don't Miss കേരളം മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല; രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ... ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ […] ദേശീയം എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്, ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം; ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ... ഡല്‍ഹി: 2002 ല്‍ സംസ്ഥാത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ ജുഹാപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. “എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും… നിങ്ങളുടെ ഏത് […] അന്തര്‍ദേശീയം യുഎഇ വിസയ്ക്ക്‌ അപേക്ഷിക്കാനുള്ള രീതി എളുപ്പമാക്കി യുഎഇ : യുഎഇ വിസയ്ക്ക് ഇനി മുതൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, പോർട്ട്‌ സെക്യൂരിറ്റി എന്നിവയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാവുന്നത്. വാട്സ്ആപ്പ് വഴിയും അപേക്ഷിക്കാം. എല്ലാ വ്യവസ്ഥകളും പാലിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ വിസ പുതുക്കി നൽകും. ആഴ്ചയിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും അപേക്ഷിക്കാം. സ്പോൺസർ ചെയ്യുന്ന ആൾക്ക് ആറുമാസമെങ്കിലും വിസ കാലാവധി ഉണ്ടായിരിക്കണം. ടൂറിസം കമ്പനി വഴിയാണ് അപേക്ഷ നൽകേണ്ടത്. കേരളം കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസം? ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിലുള്ള, എൻഡോസൾഫാൻ പോലെ സ്ഥിരമായി വിദഗ്ദ്ധ ചികിത്സ വേണ്ട വലിയൊരു ജനവിഭാഗമുള്ളപ്പോൾ എയിംസ് കിട്ടിയാൽ ഗുണങ്ങളേറെ; കൊറോണ, നിപ്പ ... തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് 2023ലെ ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. എട്ടു വ‌ർഷമായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എയിംസ് . കേരളത്തിന് എയിംസ് അനുവദിക്കാനുള്ള ശുപാർശ ധനകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം നൽകിയിരുന്നതാണ്. കഴിഞ്ഞ കേന്ദ്രബഡ്‌ജറ്റിൽ എയിംസിനുള്ള അനുമതിയും വിഹിതവും പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കേരളത്തിനൊപ്പം ഹരിയാന, കർണാടക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കാനും ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിരുന്നു. അത്യാധുനിക ചികിത്സ-ഗവേഷണ സൗകര്യങ്ങളുള്ള എയിംസ്, കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കുതിപ്പ് പകരുന്നതാണ്. […] അന്തര്‍ദേശീയം കുവൈത്ത് അൽജീരിയ സൗഹൃദം മത്സരം; കുവൈത്തിന് ജയം കുവൈത്ത് : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടക്കുന്ന പരിശീലന ക്യാമ്പിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തിൽ കുവൈറ്റ് ദേശീയ ഫുട്‌ബോൾ ടീം അൾജീരിയൻ ദേശിയ ടീമിനെ 1-0ന് പരാജയപ്പെടുത്തി. മുന്നേറ്റക്കാരനായ ഈദ് അൽ-റഷീദി ഏക ഗോൾ നേടി. ലെബനനുമായുള്ള ഏറ്റുമുട്ടലിന് ശേഷം നീല പട രണ്ടാം വിജയം ഉറപ്പാക്കി, ക്യാമ്പിൽ 2-0 വിജയിച്ചു. കേരളം കെപിസിസി പ്രസിഡന്റ്‌ എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്; അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുത്, കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ എംപി കോഴിക്കോട്: കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ എംപി. കെപിസിസി പ്രസിഡന്റ്‌ എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്. അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും എം കെ രാഘവൻ പറഞ്ഞു. മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവൻ, താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമന്‍റാണെന്നും പറഞ്ഞു. കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടൽ പരിപാടിയിൽ നേതാക്കളുടെ സാന്നിധ്യത്തിൽ സംസാരിക്കുകയായിരുന്നു എം കെ രാഘവൻ. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, […] കേരളം കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ഇവിടെ ആരും അതിൽ നിന്ന് പുറത്ത് പോകില്ല, ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകും; എന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം, എല്ലാ... കോഴിക്കോട്: ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ എംപി. ഇവിടെ ആരും ചട്ടക്കൂടിന് പുറത്ത് പോകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്ന് പുറത്ത് പോകില്ല. ജനാധിപത്യ സംവിധാനങ്ങളെ സിപിഎം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരൻ പറഞ്ഞു. എന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർത്ഥനയെന്നും എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ […]
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഭര്‍ത്താവ്, കവിയാണ് (ഹാസ്യകവിത: ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)- അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സംഘടനയായ ലാനയുടെ... അടിമകള്‍ (കവിത: ജോസ് ചെരിപുറം)- കാലമേല്‍പ്പിച്ച മുറിവിന്‍ ... കപടഭക്തി (ക­വിത: ജോസ് ചെരിപുറം)- (ഈ ക്രുസ്തുമസ്സ് കാലം നിങ്ങള്‍ സത്യമായ... ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (ജോസ്‌ ചെരിപുറം)- ആരാണ്‌ ഞാനെന്നറിയാതെയെന്നെ ത്തിരയുന്ന മാനവലോകമേ, കേള്‍ക്കുക എന്റെ വചനങ്ങള്‍... ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (കവിത: ജോസ്‌ ചെരിപുറം)- (വിശ്വാസികള്‍ നോമ്പ്‌ അനുഷ്‌ഠിക്കുന്ന ഈ പുണ്യ... പ്രേമ സുദിനങ്ങള്‍ (കവിത : ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)- കവികളാല്‍, എഴുത്തുകാരന്‍ അനുഗ്രഹീതമായ അമേരിക്കന്‍ മലയാളി... ശുനകമാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)- ആളുകള്‍ കണ്ടാലൊന്നുനോക്കുന്ന നായയായിരുന്നെങ്കില്‍ ഞാന്‍ മൃഷ്‌ടാന്നംഭുജിച്ചുത്സാഹത്തോടെ ഉമ്മറപ്പടിവാതിലില്‍ ... പെണ്ണൊരുമ്പെട്ടാല്‍ (നര്‍മ്മം)- ജോസ് ചെരിപുറം- മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതില്‍, മലയാളികളായ നമുക്ക്... പെണ്ണൊരുമ്പെട്ടാല്‍ (നര്‍മ്മം)- ജോസ് ചെരിപുറം- മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതില്‍, മലയാളികളായ നമുക്ക്... മണ്ഡൂകം(ഒരു ഹാസ്യ ഗാനം)- ജോസ് ചെരിപുറം - മണ്ഡൂകമേ, മഹാ മണ്ഡൂകമേ മഴക്കാലമായെന്തെ മിണ്ടാത്തെ? ... മാതൃസ്‌നേഹം (കവിത: ജോസ്‌ ചെരിപുറം)- അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞുകൊ- ണ്ടമ്മയെപ്പുല്‍കിയുറങ്ങുന്നവേളയില്‍ ... മാതൃസ്‌നേഹം (കവിത: ജോസ്‌ ചെരിപുറം)- അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞുകൊ- ണ്ടമ്മയെപ്പുല്‍കിയുറങ്ങുന്നവേളയില്‍ ... ഗാഗുല്‍ത്തായുടെ ഗദ്‌ഗദങ്ങള്‍ (ജോസ്‌ ചെരിപുറം)- വിശ്വാസികള്‍ നോമ്പ്‌ അനുഷ്‌ഠിക്കുന്ന ഈ പുണ്യ... കാവല്‍ക്കാര്‍ (കവിത: ജോസ്‌ ചെരിപുറം)- ദൈവത്തിന്‍ പൂന്തോട്ടം എത്ര മനോഹരം വൈവിധ്യമാര്‍ന്ന പൂക്കളാല്‍ മനോഹരം ... കാവല്‍ക്കാര്‍ (കവിത: ജോസ്‌ ചെരിപുറം)- ദൈവത്തിന്‍ പൂന്തോട്ടം എത്ര മനോഹരം വൈവിധ്യമാര്‍ന്ന പൂക്കളാല്‍ മനോഹരം ... ഡോളറിന്റെ ലീലാവിലാസങ്ങള്‍ -ജോസ് ചെരിപുറം- സര്‍വ്വശക്തന്‍ എന്ന പദംകൊണ്ട് നാം വിവക്ഷിക്കുന്നത്... ഇതെന്തൊരു സൃഷ്ടി (നര്‍മ്മ കഥ)-ജോസ് ചെരിപ്പുറം- പത്രോസിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നുതുടത്തു. ... എങ്കിലും എന്റെ ദൈവമേ…(നര്‍മ്മ കഥ)- ജോസ് ചെരിപുറം- നല്ലവനായ കുഞ്ഞവറാച്ചന്‍ മരിച്ച് സ്വര്‍ഗത്ത് ചെന്നു.... എങ്കിലും എന്റെ ദൈവമേ…(നര്‍മ്മ കഥ)- ജോസ് ചെരിപുറം- നല്ലവനായ കുഞ്ഞവറാച്ചന്‍ മരിച്ച് സ്വര്‍ഗത്ത് ചെന്നു.... സാത്താന്‍ അപകടത്തില്‍ (നര്‍മ കഥ)- ജോസ് ചെരിപുറം - ഈ ഉലകത്തില്‍ നടക്കുന്ന എല്ലാ തെമ്മാടിത്തരത്തിനും... സാത്താന്‍ അപകടത്തില്‍ (നര്‍മ കഥ)- ജോസ് ചെരിപുറം - ഈ ഉലകത്തില്‍ നടക്കുന്ന എല്ലാ തെമ്മാടിത്തരത്തിനും... ഓണച്ചിരി: അളിയന്റെ പടവലങ്ങ-ജോസ് ചെരിപുറം- കുട്ടപ്പനു കിടന്നിട്ടുറക്കം വന്നില്ല. എങ്ങനെ ഉറങ്ങാനാണ്.... ഓണസന്ദേശം (ജോസ്‌ ചെരിപുറം, ന്യൂയോര്‍ക്ക്‌)- എനിക്കില്ല ജാതിയും മതവും ഞാനൊരു കേവല മനുഷ്യന്‍ സൗഹാര്‍ദ്ദത്തിന്‍...
കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം (Cloud burst) എന്നുപറയുന്നത്. നിമിഷങ്ങൾ കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നുവിളിക്കാം. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല. മേഘസ്ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച്‌ 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ ചിലപ്പോഴൊക്കെ കേരളത്തിൽ കാണാം. Stories you may like ക​ന​ത്ത മ​ഴയിൽ കു​മ​ളി​യി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി : ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ടു കുളുവിൽ മേഘവിസ്ഫോടനം : മിന്നൽ പ്രളയത്തിൽ 6 പേരെ കാണാതായി, 23 പേരെ രക്ഷപ്പെടുത്തി ഇത്തരത്തിൽ ഉണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും, മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുക. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവരൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതുകാരണം ഈർപ്പം മഞ്ഞുകണങ്ങളായി മാറുന്നു. ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടീ, മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷതാപനില ഉയർന്നതായതിൽ മഞ്ഞുകണങ്ങൾ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുന്നു. 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു. 2018-ലെയും 2019-ലെയും പെരുമഴകൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, യു.എസിലെ മയാമി യൂണിവേഴ്‌സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഈ നിഗമനത്തിലെത്തിച്ചത്. കേരളത്തിൽ 12-ാം തീയതി മഴ നിലച്ചതാണ്. അടുത്ത മൂന്നുദിവസം മഴയേ ഉണ്ടായില്ല. പിന്നീട്, ഇക്കഴിഞ്ഞ ഒറ്റ മഴയിലാണ് ഇത്രയും സംഭവങ്ങളുണ്ടായത്. കേരളത്തിന്റെ ആകാശം മുഴുവൻ ശനിയാഴ്ച കാർമേഘം നിറഞ്ഞിരുന്നു. അതുകൊണ്ട് പലയിടത്തും നല്ല മഴയും പെയ്തു. എന്നാൽ, ഈ മേഘത്തിൽത്തന്നെയുണ്ടായിരുന്ന, കൂടുതൽ തീവ്രമായ ചെറു മേഘക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിലാണ് അതിശക്ത മഴയുണ്ടായതെന്ന് പഠനസംഘത്തിലുണ്ടായിരുന്ന കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറയുന്നു. മണിക്കൂറിൽ പത്തു സെന്റിമീറ്റർ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘവിസ്ഫോടനമെന്നു പറയുന്നത്. അത് കേരളത്തിൽ ഉണ്ടാകാറില്ല. എന്നാൽ, രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ കിട്ടുന്ന മഴയാണെങ്കിൽപ്പോലും അത് അപകടകരമാകും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും അത് കാരണമാകും. ഇവിടെ അതാണുണ്ടായത്. 2018-ൽ പെരുമഴ പെയ്ത്, വെള്ളം ക്രമേണ ഉയർന്നു വരുന്നത് കാണാമായിരുന്നു. 2019-ലും ഇപ്പോഴും പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. ഉരുൾപൊട്ടൽ കൂടിയായപ്പോൾ ഭീകരത വർധിച്ചു. ഇതാണിപ്പോൾ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ഉണ്ടായത്. പത്തനംതിട്ട, കോന്നി, സീതത്തോട്, പീരുമേട്, പൂഞ്ഞാർ എന്നിവിടങ്ങളിലെല്ലാം ഈ ഗണത്തിലുള്ള മഴയുണ്ടായി. Tags: heavy raincloud burst Share1TweetSendShare Discussion about this post Latest stories from this section മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനറെ ശബ്ദം തിരിച്ചറിയാൻ സാധിക്കുന്നില്ല,കേസ് അവസാനിപ്പിക്കാൻ നീക്കം ; ഭരണഘടനാ വിരുദ്ധ പരാമർശം സജിചെറിയാനെതിരായ കേസ് തെളിയിക്കാനായില്ലെന്ന് പോലീസ് വിശ്വഹിന്ദു പരിഷദ് മുൻ ദേശീയ ഉപാദ്ധ്യക്ഷൻ കെ.വി മദനൻ അന്തരിച്ചു കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക് സ്പീക്കറായി ഷംസീറിന്റെ ആദ്യ ഊഴം; നിയമസഭ സമ്മേളനം നാളെ; ഗവർണറെ പൂട്ടാനൊരുങ്ങി സർക്കാർ; എതിർപ്പുകളോടെ പ്രതിപക്ഷം; വിഴിഞ്ഞം കലാപവും നഗരസഭയിലെ കത്തും ചർച്ചയാകും Next Post തൊടുപുഴയില്‍ ഒഴുക്കില്‍പെട്ട് ഒലിച്ചു പോയ കാറിലുണ്ടായ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു Latest News ലോകചാമ്പ്യന്മാർ മുന്നോട്ട്; പോളണ്ടിനെ തകർത്ത് ഫ്രഞ്ച് പട ക്വാർട്ടറിൽ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനറെ ശബ്ദം തിരിച്ചറിയാൻ സാധിക്കുന്നില്ല,കേസ് അവസാനിപ്പിക്കാൻ നീക്കം ; ഭരണഘടനാ വിരുദ്ധ പരാമർശം സജിചെറിയാനെതിരായ കേസ് തെളിയിക്കാനായില്ലെന്ന് പോലീസ് വിശ്വഹിന്ദു പരിഷദ് മുൻ ദേശീയ ഉപാദ്ധ്യക്ഷൻ കെ.വി മദനൻ അന്തരിച്ചു 2018 ലെ പ്രളയം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; വൻ താരനിര കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക് സ്പീക്കറായി ഷംസീറിന്റെ ആദ്യ ഊഴം; നിയമസഭ സമ്മേളനം നാളെ; ഗവർണറെ പൂട്ടാനൊരുങ്ങി സർക്കാർ; എതിർപ്പുകളോടെ പ്രതിപക്ഷം; വിഴിഞ്ഞം കലാപവും നഗരസഭയിലെ കത്തും ചർച്ചയാകും എയ്ഡ്സ് രോഗത്തിന് ഫലപ്രദമായ ആദ്യ വാക്സിൻ അണിയറയിൽ ഒരുങ്ങുന്നു ;ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം(Breaking) ‘ഒരു തരി മണ്ണു പോലും വിട്ടുകൊടുക്കില്ല ; ചുമതലയേറ്റെടുത്ത് ഒരാഴ്ചക്കുള്ളിൽ പാക് അധീന കശ്മീരിലെത്തി പാക്കിസ്ഥാൻ സൈനിക തലവൻറെ വെല്ലുവിളി ; ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പെന്ന് പാക് മാധ്യമങ്ങളും
വാട്ടർ അതോറിറ്റിയുടെ പുത്തൻപള്ളിക്കുന്നിലെ ട്രീറ്റ്മെൻറ് പ്ലാറ്റിൽ നിന്നും പുറന്തള്ളുന്ന വെള്ളം കിഴതടിയൂർ ബാങ്കിൻ്റെ വശത്തുള്ള ഓടയിൽ കൂടി ഒഴുകി നഗരസഭയുടെ ന്യായവില ഹോട്ടലിന് അടിയിലുള്ള വലിയ ഓടയിലൂടെ ഒഴുകിയാണ് മീനച്ചിലാറ്റിലേക്ക് പതിയ്ക്കുന്നത്. എന്നാൽ ബാങ്കിൻ്റെ പ്രവേശന കവാടത്തിൻ്റെ വശത്തുള്ള ഓടയിലേക്ക് ഇറങ്ങുന്ന സ്ഥലം സ്വകാര്യ വ്യക്തി ഗേറ്റ് വച്ച് പൂട്ടിയിട്ടിരിക്കുകയാണ്.ഇതിനോട് ചേർന്ന പ്രദേശവും ഗേറ്റ് സ്ഥാപിച്ച് കൈയ്യേറ്റം നടത്തിയിരിക്കുന്നു. പ്രസ്തുത ഓട ചെളിയും, മണ്ണും, കല്ലും പ്ലാസ്റ്റിക്കും നിറഞ്ഞ് ശോച്യാവസ്ഥയിലാണ്. എന്നാൽ സ്വകാര്യ വ്യക്തി ഗേറ്റ് വച്ചതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ അസാദ്ധ്യമാണ്. പ്രസ്തുത കൈയ്യേറ്റ പ്രദ്ദേശം പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ പ്രിൻസ് വി.സി, ജിമ്മി ജോസഫ് ,മായ രാഹുൽ, സിജി ടോണി, ആനി ബിജോയി, ലിജി ബിജു എന്നിവർ സന്ദർശിച്ചു. ഓട കൈയ്യേറിയത് ഒഴിപ്പിക്കുക ,അത് നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക ,ഓടയിൽ ശുചീകരണ പ്രവർത്തനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചെയർമാന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു.
ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. കർണാടകസംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമാണ് ഭൈരവി.ഇതൊരു സമ്പൂർണരാഗമാണ് രണ്ട് വ്യത്യസ്തധൈവതങ്ങൾ(ചതുശ്രുതി,ശുദ്ധം) ഈ രാഗത്തിൽ വരുന്നുണ്ട് എന്നതിനാൽ ഈ രാഗത്തെ മേളകർത്താരാഗമായി പരിഗണിക്കുന്നില്ല.ഏകദേശം 1500ഓളം വർഷങ്ങൾക്കു മുൻപുതന്നെ ഈ രാഗം പ്രയോഗത്തിലിരുന്നു.ഈ രാഗത്തെ ആധാരമാക്കി നിരവധി രചനകൾ നടന്നിട്ടുണ്ട്. ഘടന,ലക്ഷണംതിരുത്തുക ആരോഹണം സ രി2 ഗ2 മ1 പ ധ2 നി2 സ അവരോഹണം സ നി2 ധ1 പ മ1 ഗ2 രി2 സ (ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,ശുദ്ധ ധൈവതം,കാകളി നിഷാദം)ചതുശ്രുതി ധൈവതം ആരോഹണത്തിലും ശുദ്ധധൈവതം അവരോഹണത്തിലുമാണ് ഉപയോഗിക്കുന്നത്.
ചാലക്കുടി : നാല്പത്തിരണ്ടാമത്തെ സീനിയർ കേരള സംസ്ഥാന കരാട്ടെ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തിയ മത്സരത്തിൽ കാസർഗോഡ്ൻറെ ദേളി തായതൊടി ഷോട്ടോക്കാൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് സെൻറർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൈനി ദാസ് സ്വർണ്ണമെഡൽ ജേതാവും വെങ്കല മെഡൽ കരസ്ഥമാക്കി പ്രണവ് പൊതുവാളും വിജയക്കൊടി പാറിച്ചു.കുമ്പളയിലെ ഭാസ്കർ നഗറിലെ മേഘ നിവാസിലെ ദേവദാസിൻറെയും സുനിതയുടെ മകളാണ് ഷൈനി ദാസ്. ദേളി കുണ്ടടുക്കത്തിലെ മണികണ്ഠൻറെയും ശ്രീജയുടെയും മകനാണ് പ്രണവ് പൊതുവാൾ. കഴിഞ്ഞ ജൂനിയർ സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിലും തായതൊടി ഷോട്ടോക്കാൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് സെൻറർ ഇൻസ്റ്റിറ്റ്യൂട്ടിലെ ദേവനന്ദിന്ന് സ്വർണ്ണമെഡൽ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കഴിഞ്ഞ കഴിഞ്ഞ ദിവസം മാർച്ച് 26 – 27 തീയതികളിലായി ചാലക്കുടി മുൻസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായി സംഘടിപ്പിച്ച പരിപാടിയായ കേരള കരാട്ടെ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ വെച്ചാണ് ജില്ലയ്ക്ക് ഒരു സ്വർണവും ഒരു വെങ്കലവും ലഭിച്ചത്. കഴിഞ്ഞ മാസത്തിൽ കാസർഗോഡ് വെച്ച് നടന്ന ജില്ലാതല ചാമ്പ്യൻഷിപ്പിൽ നിന്ന് വിജയിച്ചു ഏഴു പേരാണ് സംസ്ഥാനതല ചാമ്പ്യൻഷിപ്പിലേക്ക് കാസർകോട് നിന്ന് ഷോട്ടോക്കാൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് സെൻറർ ലൂടെ മാത്രം മത്സരിച്ചത് . Also Read ഇന്ത്യൻ മുൻ നായകൻ വിരാട് കോലി ദേശിയ ഗാനത്തോട് അനാദരവ് കാണിച്ചതായി വിമർശനം ഇതോടെ ജില്ലയിലെ നമ്പർവൺ കരാട്ടെ മാർഷ്യൽ ആർട്സ് ആൻഡ് ഫിറ്റ്നസ് സെൻറർ എന്ന പേര് നേടുകയാണ് അണിഞ്ഞ കാരതൊട്ടി ദുർഗ്ഗ നിലയത്തിലെ ശാന്തയ്യൻ(late) കൗസല്യ(late) ദമ്പതികളുടെ മകനായ കരാട്ടെ മാസ്റ്റർ പ്രസന്ന കുമാറിൻറെ ഇൻസ്റ്റിറ്റ്യൂട്ട്.ഇനിയും ഒരുപാട് ഉയരത്തിലേക്ക് വലിയ രീതിയിൽ മുമ്പോട്ടു കൊണ്ടുപോകാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് കാസർഗോഡ് ജില്ല സ്പോർട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡൻറ് കൂടിയായ മാസ്റ്റർ പ്രസന്നകുമാർ അഭിപ്രായപ്പെട്ടു. കാസർഗോഡ് സ്പോർട്സ് കരാട്ടെ അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ കെ സി ഈ മികച്ച നേട്ടത്തെ ജില്ലയിലേക്ക് കൊണ്ടുവരാൻ പ്രയത്നിച്ച മത്സരിച്ച മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.
വനവാസികളെ ഭീഷണിപ്പെടുത്തി മതംമാറ്റാൻ ശ്രമം; ഇതിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റർ ഉൾപ്പെടെ 9 പേർക്കെതിരെ കേസ് ഭോപ്പാൽ: വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത പാസ്റ്റർക്കെതിരെ കേസ്. ദാമോ സ്വദേശി ഇഷു സൻസ്തയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ... തെരുവ് നായയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച് കൊന്നു; പാസ്റ്റർ അറസ്റ്റിൽ- Pastor arrested for killing stray dog with air gun വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ തെരുവ് നായയെ വെടിവെച്ചുകൊന്ന പാസ്റ്റർ അറസ്റ്റിൽ. അടിവിറവുളപ്പാട് സ്വദേശി ഹാമിൽട്ടൺ (65) ആണ് അറസ്റ്റിലായത്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് ഹാമിൽട്ടണെ പോലീസ് അറസ്റ്റ് ചെയ്തത്. ... പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു; പാസ്റ്റർക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനാണ് കോടതി ശിക്ഷിച്ചത്. 13 വയസ്സുള്ള ... ബാധയൊഴിപ്പിക്കാനെന്ന പേരിൽ 13കാരിയെ മുറിയിൽകൊണ്ടുപോയി പീഡിപ്പിച്ചു; പാസ്റ്റർക്ക് ജീവപര്യന്തം മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം മുടവൂർപാറ കാട്ടുകുളത്തിൻകര ജോസ്പ്രകാശിനെയാണ് കോടതി ശിക്ഷിച്ചത്. 13 കാരിയെ ... ലോട്ടറിയെടുത്ത് കടത്തിലായി; വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു; വൈദികന്റെ മൂത്ത മകൻ അറസ്റ്റിലായത് ഇങ്ങനെ കോട്ടയം : പട്ടാപ്പകൽ വൈദികന്റെ വീട്ടിൽ നിന്നും 50 പവൻ സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ മൂത്ത മകൻ ഷിനോ നൈനാൻ ജേക്കബിനെ പിടികൂടിയിരുന്നു. പാമ്പാടി കൂരോപ്പട ... പള്ളിയിലെത്തുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ- Priest arrested for sexually harassing girls at church ചെന്നൈ: തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. രാമനാഥപുരത്തെ പുനിതാർ അരുൾ ആനന്ദർ പള്ളിയിലെ പാസ്റ്ററായ ജോൺ റോബർട്ട് എന്ന വൈദികനാണ് പിടിയിലായത്. ... പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയിൽ സെമിത്തേരി നിർമ്മിച്ച് കൈയ്യേറാൻ ശ്രമം; ക്രൈസ്തവ പുരോഹിതർ അറസ്റ്റിൽ ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സർക്കാർ ഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കയ്യേറാൻ ശ്രമിച്ച പുരോഹിതർ അറസ്റ്റിൽ. ജബൽപൂരിലെ മെത്തോഡിസ്റ്റ് പള്ളിയിലെ പുരോഹിതന്മാരായ അഞ്ച് പേരാണ് അറസ്റ്റിലായത്. പള്ളിയ്ക്ക് ... അമ്മയെ തേടി പള്ളിയിൽ എത്തിയ 14കാരിയെ പീഡിപ്പിച്ചു; പാസ്റ്റർ അറസ്റ്റിൽ ചെന്നൈ: തമിഴ്‌നാട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. രാജപാളയത്തെ മലയതിപ്പട്ടി പള്ളിയിലെ പാസ്റ്റർ ആയ ജോസഫ് രാജയാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് ... ക്രിസ്തു ദേവനെ പ്രാർത്ഥിക്കൂ; രോഗ ശാന്തി ഉറപ്പ്; ഹിന്ദു ദമ്പതികളെ മതപരിവർത്തനത്തിന് ഇരയാക്കിയ പാസ്റ്റർ അറസ്റ്റിൽ ബംഗളൂരു : രോഗശാന്തിയുടെ പേരിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ പാസ്റ്റർ അറസ്റ്റിൽ. ഛണ്ഡീഗഡ് സ്വദേശി മാധുവാണ് അറസ്റ്റിലായത്. പരിസരവാസികളായ ഹിന്ദുക്കളുടെ പരാതിയിലാണ് നടപടി. ദമ്പതികളുടെ ... നല്ലകുട്ടിയാകാൻ 10 വയസ്സുകാരനെ പാസ്റ്ററുടെ അടുത്ത് വിട്ടു; നേരിടേണ്ടിവന്നത് ക്രൂരപീഡനം; പാസ്റ്റർ അറസ്റ്റിൽ ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പാസ്റ്റർ അറസ്റ്റിൽ. തേനാലി സ്വദേശി അഹ്‌റോൺ പ്രകാശ് (26) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ ... ഛത്തീസ്ഗഡിൽ പാസ്റ്ററെ കൊന്നത് കമ്യൂണിസ്റ്റ് ഭീകരർ; ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ ന്യൂഡൽഹി : ഛത്തീസ്ഗഡിൽ പാസ്റ്ററെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയ വാർത്ത തെറ്റായി പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ. ഒരു സംഘം ഹിന്ദുക്കൾ കൊലപ്പെടുത്തിയെന്നാണ് മാദ്ധ്യമങ്ങൾ പാടിനടക്കുന്നത്. ഇതിനെതിരെ ശക്തമായ ... രോഗശാന്ത്രി ശുശ്രൂഷയുടെ മറവിൽ മതപരിവർത്തനത്തിന് ശ്രമം; തകർത്തെറിഞ്ഞ് പ്രദേശവാസികൾ; പാസ്റ്ററും സഹായിയും അറസ്റ്റിൽ റായ്പൂർ : ഛത്തീസ്ഗഡിൽ ഗ്രാമവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ. ജഷ്പൂർ സ്വദേശിയായ പാസ്റ്റർ ക്രിസ്റ്റഫർ ടിർക്കി ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായി ജ്യോതികുമാർ ... ഏഴ് വയസ്സുകാരിയെ പറമ്പിൽ കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; പാസ്റ്റർ അറസ്റ്റിൽ ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ. കാറ്റാനം സ്വദേശി ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കാപ്പിൽ സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ ആണ് ... പോലീസിന് വിവരം നൽകുന്നുവെന്ന് സംശയം; ഛത്തീസ്ഗഡിൽ പാസ്റ്ററെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി റായ്പൂർ : ഛത്തീസ്ഗഡിൽ പാസ്റ്ററെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. അങ്കംപള്ളിഗുഡയിലെ താമസക്കാരനായ പാസ്റ്റർ യല്ലം ശങ്കർ ആണ് കൊല്ലപ്പെട്ടത്. പോലീസുകാർക്ക് രഹസ്യവിവരം നൽകുന്നയാളാണെന്ന് ... ഹലാലിനും മതപരിവർത്തനത്തിനുമെതിരെ പ്രസംഗിച്ചു; കണ്ണൂരിൽ കേസെടുത്ത വൈദികനെ പിന്തുണച്ച് തലശ്ശേരി അതിരൂപത കോട്ടയം: കണ്ണൂർ മണിക്കല്ലിൽ മതപരിവർത്തനത്തിനും ഹലാൽ ഭക്ഷണത്തിനുമെതിരെ പ്രസംഗിച്ചതിന്റെ പേരിൽ കേസെടുത്ത വൈദികനെ പിന്തുണച്ച് തലശ്ശേരി അതിരൂപത. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ വൈദികൻ ഫാദർ ആന്റണി തെക്കേതറയിലിനു ... പ്രാർത്ഥനാ മുറിയിലിരുത്തി വെള്ളം തളിച്ചു; ബൈബിൾ വായിച്ചു;വനവാസികളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച പുരോഹിതനുൾപ്പെടെ അറസ്റ്റിൽ ഭോപ്പാൽ : വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പുരോഹിതൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ജബുവ സ്വദേശികളായ ഫാദർ ജാം സിംഗ് ദിൻദോർ, പാസ്റ്റർ ... നിർബന്ധിത മതപരിവർത്തനം; ഛത്തീസ്ഗഡിൽ പാസ്റ്ററെ കൈകാര്യം ചെയ്ത് നാട്ടുകാർ റായ്പൂർ : ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്ന പാസ്റ്ററെ കൈകാര്യം ചെയ്ത് നാട്ടുകാർ. പുരണി ബസ്തി സ്വദേശിയായ ഹരിഷ് സാഹുവിനെയാണ് മർദ്ദിച്ചത്. സംഭവത്തിൽ പ്രദേശവാസികൾക്കെതിരെ പോലീസ് കേസ് ...
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
സൗന്ദര്യ പ്രശ്നമാണ് വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും. കൂടുതലായും മൂക്കിലാണ് ബ്ലാക്ക് ഹെഡ്‌സ് കണ്ടുവരുന്നത്. ഫേഷ്യലിന് മുന്‍പ് ഈ ഹെഡ്സുകള്‍ കളയാനുള്ള മാര്‍ഗങ്ങള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ഉണ്ടെങ്കിലും അതിന്റെ ഫലം കുറച്ചു ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ. ബ്ലാക്ക് ഹെഡ്സുകള്‍ നീക്കം ചെയ്ത് മുഖം സുന്ദരമാകാനുള്ള വഴികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ഇളംചൂടുള്ള തേന്‍ ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ പുരട്ടുക. 10 മിനിറ്റിന് ശേഷം തുണി ഉപയോഗിച്ച് ഇത് തുടച്ചു കളയുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സ് ഉള്ള ഭാഗം കഴുകുക ഇങ്ങനെ ബ്ലാക്ക്‌ഹെഡ്‌സ് ഒരാഴ്ച കൊണ്ട് കുറയ്ക്കാം. കൂടാതെ പഴത്തൊലി ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് മുകളില്‍ ചുരണ്ടുകയോ ഉരസുകയോ ചെയ്താലും ബ്ലാക്ക് ഹെഡ്സ് മാറും. മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ വളരെ ഉത്തമമാണ്. ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ തേച്ചുപിടിപ്പിച്ചശേഷം 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ രണ്ടാഴ്ച ചെയ്താല്‍ ബ്ലാക്ക് ഹെഡ്‌സ് പൂര്‍ണമായും മാറും. അല്ലെങ്കില്‍, ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു സ്പൂണ്‍ കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ പുരട്ടുക ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ലീച്ച് ആയതിനാല്‍ വക്കിലുള്ള ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software , Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim
മിഴികള്‍ നിറഞ്ഞ മുഖങ്ങളോട് ഒരിക്കലൂടെ യാത്ര പറഞ്ഞ് പടികളിറങ്ങുന്പോള്‍ പുറത്തെ ഇരുട്ടില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. കനപ്പിച്ചുള്ള പെയ്ത്താണ്. നെരിപ്പോടുകളെരിയുന്ന കരയിലേക്ക് അകലുന്നതിലുള്ള പരിഭവമാകാം. റോഡില്‍ നിറുത്തിയിട്ട കാറിലേക്ക് ഇക്കാക്കയുടെ കുടയ്ക്ക് കീഴെ നടക്കുന്നതിനിടയില്‍ ബോധപൂര്‍വ്വം പലതവണ വഴുതി മഴ നനഞ്ഞു. കാര്‍ പാലത്തിലേക്ക് കയറിയപ്പോള്‍ ഗ്ലാസ് പാതി താഴ്ത്തി പുഴയിലേക്ക് നോക്കി. പുഴയാകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. പുഴയിലെ മഴപ്പെയ്ത്ത് ഇനിയെന്നാണ് കാണുക. പുഴയില്‍ പല വലുപ്പത്തിലുള്ള വൃത്തങ്ങള്‍ നിറച്ച്, മരം പെയ്ത പൂക്കളെ നറുനീരില്‍ നനച്ച് മഴപെയ്യുന്പോള്‍ ചെറുചൂടുള്ള പുഴവെള്ളത്തില്‍ ഊളിയിട്ടു കിടക്കുന്നതിന്‍റെ സുഖം.... തലയ്ക്ക് മീതെ തിമിര്‍ക്കുന്ന മഴത്താളത്തിന്‍റെ രസം.... പുഴക്കരയിലപ്പോള്‍ ചിറക് നനഞ്ഞ് ചൂളിയിരിക്കുന്ന കിളികള്‍ നിറഞ്ഞ മുളങ്കാടുകളുടെ സീല്‍ക്കാരം മുഴങ്ങും. ഞെണ്ടും കുളക്കോഴിയും മഴയില്‍ കുളിച്ച് അനങ്ങാതെ നില്‍ക്കും. മഴ നിറഞ്ഞ് പുഴയൊഴുകുന്നത് കണ്‍കുളിര്‍ക്കെ നോക്കി നില്‍ക്കുന്നത് കണ്ടാല്‍ തലയില്‍ മുറം കമഴ്ത്തി ഉമ്മവരും. പലതവണ വിളിച്ചിട്ടും പോകാതായാല്‍ മുളങ്കാടുകളുടെ കരച്ചില്‍ ശ്രദ്ധയില്‍പെടുത്തി ഭയപ്പെടുത്തും. ‘ശൈത്താന്‍റെ കരച്ചിലാ കേക്ക്ണത്.... വേം വാ....’ മുറം എന്‍റെ തലയില്‍ വെച്ച്, കൈപിടിച്ച് മഴ നനഞ്ഞ് ഉമ്മ വേഗത്തില്‍ നടക്കും. എത്ര നാളായി എല്ലാം അറിഞ്ഞിട്ട്... ‘ആ ഗ്ലാസ് കേറ്റി വെച്ചൂടേ... സീറ്റ് നനഞ്ഞ് മണം വരും. ഇപ്രാവശ്യം നല്ല പെയ്ത്താണ്. ന്ന്ാലും വേനല്‍ന് കണക്കന്നെ....’ ഇക്കാക്കയുടെ പൊതുവെ പരുത്ത ശബ്ദം ഓര്‍മ്മകളെ മുറിച്ചു. മഴത്തുള്ളികള്‍ ഇക്കാക്കയുടെ ദേഹത്ത് തൊട്ടിട്ടുണ്ടാകും. ഹാന്‍ഡില്‍ തിരിച്ച് ഗ്ലാസ്സുയര്‍ത്തി സീറ്റിലേക്ക് ചാഞ്ഞു. ഓര്‍മ്മകളുടെ മങ്ങിയ ജാലകത്തിനപ്പുറത്തെ ചിത്രങ്ങള്‍ പോലെ മഴ ചില്ലില്‍ നേര്‍ത്ത ശബ്ദത്തില്‍ മുട്ടിക്കൊണ്ടേയിരുന്നു. മുറിക്ക് പുറത്ത് ഇക്കാക്കയുടെ ലോഗ്യക്കാരന്‍ നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ വെറുതെ എറിഞ്ഞിട്ടപ്പോള്‍ മറുപടി കേള്‍ക്കാന്‍ താല്‍പര്യമില്ലാതിരിന്നിട്ടും കാതുകളില്‍ വീണുരുകി. ‘ഇദൊന്നുപ്പം ഞങ്ങളാരും സമ്മതിക്കാഞ്ഞിട്ടല്ലല്ലോ... എത്ര മെനക്കെട്ടു. ഓന്ക്കെന്തോ താല്‍പര്യല്ല. നിര്‍ബന്ധിച്ച് ഒന്നിനെ കെട്ടിച്ച് കൊടുത്താ പിന്നെ അതിന്‍റെ കണ്ണീര് കാണേണ്ടി വരും. ഏത്...’ ‘അതും ശര്യാണ്....’ എന്തിനും ശരിവെക്കുന്ന അസ്സുക്കയുടെ ചിതറിയശബ്ദം. സ്വപ്നങ്ങളില്‍ പാകത പൂവിട്ടത് മുതല്‍ തലോലിച്ചതായിരുന്നു വിവാഹവും വിസയും. രണ്ടും ഒരുമിച്ചാണെത്തിയത്. ചുരുങ്ങിയ ദിവസങ്ങളില്‍ വിവാഹം ചെയ്തുപോകാനുള്ള തീരുമാനം തിരുത്തിയപ്പോള്‍ പകച്ചുനിന്ന സുഹൃത്തുക്കള്‍ നിക്കാഹിന് മാത്രമായി നിര്‍ബന്ധിച്ചു. സമ്മതിച്ചില്ല. അഹങ്കാരമെന്ന പിറുപിറുപ്പ് കേട്ടില്ലെന്ന് നടിച്ചു. ‘കല്ല്യാണം പിന്നേം നടത്താം. വിസ എപ്പളും വരോ... ഇത് നടത്തിപ്പോയാ ഓന്ക്കവിടെ നിക്കിര്പ്പ് കിട്ടോ... നല്ലോളല്ലെങ്കില്‍ എല്ലാം പോയില്ലേ...’ പ്രതീക്ഷിക്കാത്തവരില്‍ നിന്ന് അവിചാരിതമായി കേട്ടവാക്കുകള്‍. കരഞ്ഞുറങ്ങിയ രാത്രികള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കരയിലേക്കുള്ള ആദ്യയാത്ര അങ്ങിനെ തുടങ്ങി. ഒരു നിയോഗം പോലെ സ്വപ്നജീവികളുടെ കൂട്ടത്തിലേക്ക് ഞാനും. ‘ഒറങ്ങിയോ....?’ കാറിലെ ടോപ് ലൈറ്റ് തെളിയിച്ച് ഇക്കാക്ക ആദ്യം ചോദിച്ചത് കേട്ടില്ല. ‘എന്താ ചിന്തിക്ക്ണത്...?’ ‘ഒന്നൂല്ല... എവിടെയെത്തി...?’ ‘ചാലക്കുടി’ ‘ഓരോ സുലൈമാനി അടിച്ചാലോ... പന്പിനപ്പുറത്തൊരു കടയുണ്ട്.’ വീണ്ടും യാത്ര. തോരാത്ത മഴയിലൂടെ... വെള്ളം നിറഞ്ഞ് നിറമില്ലാതായ റോഡിലൂടെ.. കാഴ്ചമങ്ങിയ കണ്ണുകളുമായി എതിര്‍ വണ്ടികളും പതുക്കെയാണ്. ഓരോ ലക്ഷ്യങ്ങളിലേക്കുള്ള മനുഷ്യര്‍ അവയിലും ചടഞ്ഞിരിക്കുന്നുണ്ടാകും. നാല് വര്‍ഷത്തിന് ശേഷമായിരുന്നു നാട്ടിലേക്കുള്ള ആദ്യ വരവ്. സഹോദരിയുടേതും എന്‍റെതും ഒരുമിച്ച് നടത്താനായിരുന്നു തീരുമാനം. എല്ലാം ഒരുക്കി ദിവസങ്ങള്‍ മറിയുന്നതിനുള്ള കാത്തിരിപ്പിനിടയില്‍ എപ്പോഴോ ഫോണില്‍ ഇക്കാക്കയുടെ തണുത്ത സ്വരം. ‘വല്ല്യുമ്മ മരിച്ചു. കാത്ത് വെക്കണോ...?’ എല്ലാം കഴിഞ്ഞിട്ട് കല്ല്യാണത്തിനായി പോയാല്‍ മതിയെന്ന് സഹമുറിയന്മാര്‍ എത്ര തവണ പറഞ്ഞു. കഴിയില്ലായിരുന്നു. എല്ലാം ഹൃദയത്തിലമര്‍ത്തി ജീവിക്കാനുള്ള പ്രവാസിയുടെ സിദ്ധി അന്നെനിക്കില്ലായിരുന്നു. ഉമ്മയേക്കാള്‍ അടുപ്പമാണ് വല്ല്യുമ്മയോട്. ഇരുകാതുകളിലും വെള്ളിയുടെ ചിറ്റുകള്‍ ഞാന്നുകിടന്ന് ഭംഗിയാര്‍ന്ന മുഖമുള്ള വല്ല്യുമ്മ. മടിയിലിരുത്തി പറഞ്ഞു തന്ന അസംഖ്യം കഥകള്‍... കണ്ണുകളിലെഴുതി തന്ന സുറുമയുടെയും ഇളനീര്‍ കുഴന്പിന്‍റെയും ചെറുനീറ്റല്‍.... ഓരോ പെരുന്നാളുകളിലും ആരും കാണാതെ തരുന്ന കുപ്പായശീലയുടെ സുഗന്ധം..... എല്ലാം ഒരു വിധം കരയടുപ്പിച്ച് കൊതിമൂത്ത ഹൃദയവുമായെത്തും മുന്‍പെ മറുകരയിലേക്ക് യാത്രയാകുന്ന പ്രിയപ്പെട്ടവരുടെ അസഹനീയമായ ശൂന്യതയ്ക്ക് എന്താണ് പകരമാവുക. ‘അന്‍റേം കൂടി കല്ല്യാണച്ചോറ് തിന്നിട്ടേ വല്ല്യുമ്മ കണ്ണടക്കൂ... ന്‍റെ കുഞ്ഞോന്‍ കടങ്ങളെല്ലാം തീര്‍ത്ത് വേം വരണേ....’ വിളിക്കുന്പോഴെല്ലാം പറഞ്ഞിരുന്ന വല്ല്യുമ്മയുടെ വിറയാര്‍ന്ന വാക്കുകള്‍. പിന്നെയും പ്രവാസത്തിന്‍റെ തിരതള്ളലുകളിലങ്ങിനെ വര്‍ഷങ്ങള്‍.... ഓരോ വര്‍ഷവും യാത്രയ്ക്കുള്ള തിയ്യതി തീരുമാനിക്കും. അപ്പോഴേക്കും ആവശ്യങ്ങളുടെ ഫോണ്‍കോളുകള്‍.... പരിഭവങ്ങള്‍ നിറഞ്ഞ എഴുത്തുകള്‍... ഒരിക്കലും തീരാത്ത തറവാടിന്‍റെ അറ്റകുറ്റപ്പണി... ജേഷ്ഠന്‍റെ മകളുടെ വിവാഹം... കുഞ്ഞോള്‍ക്ക് ബാക്കിയുള്ള സ്ത്രീധനത്തുക.... വിസ തന്നവരോട് നന്ദി കാട്ടിയില്ലെന്ന പരാതി....... ഓരോ ചെറുകാറ്റിലും ഇലപൊഴിയുന്ന പുളിമരച്ചോട്ടിലെ കുസൃതിക്കൂട്ടം ചേരാനുള്ള സതീര്‍ത്ഥ്യരുടെ ആഗ്രഹങ്ങളില്‍ എപ്പോഴും ഞാന്‍ മാത്രം ബാക്കിയായി. ഓര്‍മ്മകളുടെ നീറ്റലുള്ള നൊന്പരങ്ങള്‍..... ഇരട്ടക്കട്ടിലിലെ ബ്ലാങ്കറ്റിനുള്ളില്‍ കിടന്ന് പലപ്പോഴും ശബ്ദമില്ലാതെ കരഞ്ഞു. മനസ്സ് വല്ലാതെ മരവിച്ചിരിക്കുന്നു. ചോദ്യങ്ങള്‍ മറന്നും അഭിപ്രായങ്ങള്‍ പറയാതെയും ജീവിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു. ഓരോ അവധിക്കാലങ്ങള്‍ക്കൊടുവിലും നിറമുള്ള സൗഹൃദങ്ങളുടെ ചലനങ്ങള്‍ മുറതെറ്റാതെ ഇ-മെയിലില്‍ വന്നുകൊണ്ടിരുന്നു. മുന്നറിയിപ്പുകളും. സൂചിപ്പിക്കുന്നതെല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷെ, എങ്ങിനെയാണതിനാവുക. ജീവിതത്തിലെ ചുമതലകളെ കാല്‍ക്കുലേറ്ററിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തി ജീവിക്കുന്നവരുടെ മനസ്സ് ആവാഹിക്കാന്‍ എനിക്കാവില്ല. ‘എത്തിയാലുടന്‍ വിളിക്കണം....’ എയര്‍പോര്‍ട്ടിലെ ട്രോളിയില്‍ ബാഗെടുത്ത് വെക്കുന്പോള്‍ കേള്‍ക്കാറുള്ള ഇക്കാക്കയുടെ പതിവ് വാചകത്തിന് ഇത്തവണയും മാറ്റമില്ല. ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങള്‍ക്കെത്തിയ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന സ്റ്റീല്‍കന്പികള്‍ അതിരിട്ട വഴിയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നു. മിനുസമേറിയ ഫ്ളോറില്‍ കാലുകള്‍ വഴങ്ങാതെ ഇടറി. കൗണ്ടറുകളില്‍, മഹാപാതകിയോടെന്ന പോലെ അധികൃതരുടെ ചുഴിഞ്ഞു നോട്ടങ്ങളും വിലാസവിശദീകരണങ്ങളും. എല്ലാം കഴിഞ്ഞ് വിശാലമായ ലോഞ്ചിലേക്ക് നടന്നു. മുഷിഞ്ഞ തൂവാലകളും നനഞ്ഞ മനസ്സുകളും പേറുന്ന കുഷ്യന്‍ സീറ്റുകളുടെ തണുത്ത ലോകം. ചലനങ്ങള്‍ കുറവ്. ഏറെയാളുകളും അനങ്ങാതെ ചുമരിലെ വലിയ ടെലിവിഷനിലേക്ക് വെറുതെ കണ്ണയച്ച് നെടുവീര്‍പ്പിടുന്നു ചിലര്‍ യാത്രാമൊഴികളുടെ അല്ലെങ്കില്‍ തിരക്കിനടയില്‍ മറന്ന അവസാനവാക്കുകള്‍ക്ക് മൊബൈല്‍ കന്പിനിയുടെ കാരുണ്യത്തിന് ക്യൂ നില്‍ക്കുന്നു. റണ്‍വെ കാഴ്ചകള്‍ക്ക് വേണ്ടി ചില്ലുമതിലിനരികിലേക്ക് നടന്നു. ഇരുട്ടും മഴയും പെയ്തൊഴിഞ്ഞിട്ടില്ല. ദൂരക്കാഴ്ചകള്‍ അവ്യക്തമാണ്. ഏറെ നേരം മുഖം ചേര്‍ത്ത് നിന്നതാകാം പുറത്തെ നനവ് മനസ്സിലേക്ക് പടര്‍ന്നു. വൈകി നനയുന്ന പുളിമരച്ചോട്ടില്‍ ഇപ്പോള്‍ മഴ പൊടിയുന്നുണ്ടാകും. ഇളം മഞ്ഞ പൂക്കളും ഇലകളും ഓരോ തുള്ളികള്‍ക്കൊപ്പം പൊഴിഞ്ഞ് വലിയ പൂക്കളം തീര്‍ത്തിട്ടുണ്ടാകും. ലോഞ്ചില്‍ മധുരമൊഴിയില്‍ രണ്ടുവട്ടം ഇംഗ്ലീഷ് അനൗണ്‍സ്മെന്‍റ് മുഴങ്ങി. വിമാനത്തിലേക്കുള്ള വഴി നിശ്ചയിച്ചിരിക്കുന്നു. ഇരുന്നവരില്‍ അധികവും മൊഴിപ്രകാരമുള്ള രണ്ടാം നന്പര്‍ഗേറ്റിലേക്കൊഴുകി; ഞാനും. മേല്‍മണ്ണ് നഷ്ടമായൊരു പുഴ പോലെ, അടുത്ത വേനലിന് വറ്റാന്‍ വേണ്ടി മാത്രം.
കൊവിഡ് പഞ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലാക്കി തിരിച്ച് സർക്കാർ. രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. രോഗബാധയിൽ ഒരേ തരം ജില്ലകളെ ഓരോ മേഖലയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ നാല് മേഖലയാക്കാനുള്ള തീരുമാനത്തിന് കേന്ദ്രാനുമതി തേടുമെന്ന് സർക്കാർ അറിയിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളാണ് ആദ്യ മേഖലയിൽ. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകൾ രണ്ടാം മേഖലയിലും, മൂന്നാം മേഖലയിൽ ആലപ്പുഴ, തിരുവന്തപുരം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളും നാലാം മേഖലയിൽ കോട്ടയവും, ഇടുക്കിയും ഉൾപ്പെടും. മലപ്പുറം, കാസർകോട് കണ്ണൂർ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകൾ അതിതീവ്ര മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കർശന നിയന്ത്രണമാകും നടപ്പാക്കുക. പത്തനംതിട്ട കൊല്ലം എറണാകുളം ജില്ലകൾ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക സോണിൽ ഇളവുകൾ 24 ന് ശേഷമാകും ഉണ്ടാവുക. ആലപ്പുഴ, തിരുവന്തപുരം, തൃശൂർ, പാലക്കാട്, വയനാട്, എന്നിവയ്ക്ക് ഭാഗിക ഇളവ് വന്നേക്കും. കോട്ടയം ഇടുക്കി എന്നീ ജില്ലകളിലുള്ളവർക്ക് സാധാരണ ജന ജീവിതം അനുവദിക്കാമെന്ന് സർക്കാർ പറയുന്നു. എന്നാൽ എല്ലാ ഇളവുകളും 20 ന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളു. അതേസമയം, കയർ, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉൾപ്പെടെയുള്ള മേഖലകളിൽ ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. കള്ള് ചെത്തിന് തെങ്ങൊരുക്കാനും അനുമതിയുണ്ട്. ശുചീകരണത്തിനായി എല്ലാ കടകളും ഒരു ദിവസം തുറക്കാൻ അനുമതി നൽകും.