text
stringlengths
496
215k
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മുഹമ്മദ് നബിതിരുമേനിക്ക് പ്രവാചകത്വം കിട്ടുന്ന കാലത്ത് അറബികളുടെ ജീവിതവും ഭാഷയും എന്തായിരുന്നു എന്ന് ഇനി നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാലേ അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാമികപ്രബോധനം ഉദയം ചെയ്ത രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിസരത്തെ സംബന്ധിച്ച് മനസ്സിലാകൂ. അറബികളുടെ മതകീയ ചിന്താപരിസരത്തിന് അവരുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സവിശേഷ പരിസരവുമായി സാധര്‍മ്യമുണ്ടായിരുന്നു. അന്തരാളകാലത്തെ അറേബ്യന്‍ ഉപദ്വീപിലെ ജനജീവിതത്തിന്‍റെ പ്രകടമായ ഒരു പ്രത്യേകത അവിടെ തദ്ദേശീയവസികളില്‍ മേല്‍ക്കൈ സ്ഥാപിച്ചിരുന്ന ഗോത്രവിഭാഗീയതയാണ്. ജനവാസത്തിന് അനുകൂലമായ കാര്‍ഷികപ്രദേശങ്ങള്‍ അറേബ്യന്‍ ഉപദ്വീപില്‍ വിരളമായിരുന്നു. മരൂഭൂവാസികളായ ജനങ്ങളുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് ഗോത്രവ്യവസ്ഥയായിരുന്നു. ഗോത്രത്തില്‍ പെട്ട ഏതെങ്കിലുമൊരാളെ അയാളുടെ വ്യക്തിത്വം, ഭരണപാടവം, സ്വഭാവമഹിമ, ധീരത എന്നിവ കണക്കിലെടുത്ത് നേതാവായി തെരഞ്ഞെടുക്കുന്നു. നഗരവാസികളാകട്ടെ, ഗ്രാമവാസികളാകട്ടെ ഗോത്രവിഭാഗീയതയായിരുന്നു അറേബ്യന്‍ ജീവിതത്തിന്‍റെ പ്രകടമായ മുദ്ര. ഇസ്ലാമിന് മുമ്പ് അറബികള്‍ക്കിടയില്‍ നടന്ന യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും വേരുകള്‍ അന്വേഷിച്ചുചെന്നാല്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന വിഭാഗീയത നമുക്ക് കണ്ടെത്താനാകും. അടുത്തടുത്ത് കിടന്ന ഗോത്രങ്ങളെല്ലാം കിടമത്സരത്തിന്‍റെയും ശാത്രവത്തിന്‍റെയും ഏകകങ്ങളായിരുന്നു. ഗ്രാമ്യജീവിതത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് പറയാവുന്ന മേച്ചില്‍പ്രദേശങ്ങളും ജലസ്രോതസ്സുകളും കൈവശപ്പെടുത്താന്‍ ഗോത്രങ്ങള്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ വ്യാപകമായിരുന്നു. അന്തരാളകാലത്ത് ഗോത്രങ്ങള്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ നടന്ന മാസങ്ങള്‍ ‘അറേബ്യന്‍ ദിനങ്ങള്‍’ എന്നാണറിയപ്പെടുന്നത്. വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍നിന്ന് തുടക്കമിടുന്ന ഓരോ യുദ്ധങ്ങളും ക്ഷണനേരത്തിനുള്ളില്‍ രണ്ട് ഗോത്രങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന പോര്‍ക്കളത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.(പ്രൊഫ. മുഹമ്മദ് മുസ്തഫാ സിയാദ് രചിച്ച അറേബ്യന്‍ ലോകചരിതവും അതിന്‍റെ നാഗരികതയും എന്ന പുസ്തകം). മക്ക എന്ന നഗരമാതാവ് അറേബ്യന്‍ ഉപദ്വീപിലെ ഗോത്രങ്ങളുടെ തലപ്പത്ത് നിലകൊണ്ടിരുന്നത് ഖുറൈശി ഗോത്രമായിരുന്നു. മറ്റുഗോത്രങ്ങളില്‍നിന്ന് ഖുറൈശികളെ വേറിട്ടുനിര്‍ത്തുന്ന നിരവധി സവിശേഷതകളുമുണ്ടായിരുന്നു. കഅ്ബയുടെ സാന്നിധ്യമായിരുന്നു അറേബ്യന്‍ ഉപദ്വീപില്‍ മക്കക്ക് സവിശേഷമായി സ്ഥാനം നേടിക്കൊടുത്തത് . ഭൂമിയില്‍ ജനങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായ ആദ്യത്തെ ദൈവികഗേഹം കഅ്ബയാണല്ലോ. പ്രവാചകന്‍മാരുടെ പിതാവ് ഇബ്റാഹീം നബിയും പുത്രന്‍ ഇസ്മാഈലുമാണ് കഅ്ബ പണിതുയര്‍ത്തിയത് . യമനിന്‍റെയും സിറിയയുടെയുമിടയില്‍ കച്ചവട സംഘം സഞ്ചരിച്ചിരുന്ന പാതയുടെ മധ്യത്തിലായിരുന്നു കഅ്ബയുടെ സ്ഥാനമെന്നതും മക്കയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. ചെങ്കടല്‍ തീരത്തുനിന്ന് അമ്പത് മൈല്‍ ദൂരത്താണ് മക്ക നിലകൊള്ളുന്നത്. ഇസ്ലാമിനുമുമ്പുള്ള അറബികള്‍ വര്‍ഷംതോറും നടത്തിവന്നിരുന്ന ഹജ്ജിന്‍റെ കേന്ദ്രവും മക്കയായിരുന്നു. അങ്ങനെ ‘നഗരങ്ങളുടെ മാതാവാ’യി മക്ക പിന്നീട് മാറുകയും ചരിത്രത്താളുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. മക്കയുടെ ചുവടുപിടിച്ച് യസ്രിബും (മദീനഃ മുനവ്വറഃ) ത്വാഇഫും നാഗരികതയുടെ കേന്ദ്രങ്ങളായി. പക്ഷേ, പ്രസ്തുത നഗരങ്ങള്‍ക്ക് മക്കയുടേതുപോലുള്ള സാമ്പത്തികമോ സാമൂഹികമോ മതപരമോ ആയ സവിശേഷതകള്‍ അനുഭവിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്. അറബിരാജ്യങ്ങളില്‍ നിലനിന്നിരുന്ന സാഹചര്യം, വ്യക്തികളിലും സംഘങ്ങളിലും ഉപജീവന മാര്‍ഗങ്ങളുടെയും മേച്ചില്‍പുറങ്ങളുടെയും ആധിപത്യത്തിനായുള്ള സംഘര്‍ഷങ്ങളുടെയും യുദ്ധത്തിന്‍റെയും വിദ്രോഹപരമായ സാമൂഹികപ്രവണതകള്‍ വളര്‍ത്തിയെടുത്തിരുന്നു. അയല്‍വാസിയുടെ സംരക്ഷണം, ആര്‍ജവം , ആതിഥ്യമര്യാദ, വാഗ്ദത്തപാലനം തുടങ്ങിയ മൂല്യങ്ങള്‍ അവരുയര്‍ത്തിപ്പിടിച്ചു. ഇതോടൊപ്പം സ്വാതന്ത്ര്യത്തോടുള്ള അഭിവാജ്ഞയും പരീക്ഷണങ്ങളെ നേരിടാനുള്ള മനോബലവും അവരിലുണ്ടായിരുന്നു. അറേബ്യന്‍ ഉപദ്വീപിലെ മതവും വിശ്വാസവും കഅ്ബയില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു മിക്ക അറബ് ഗോത്രങ്ങളും. വര്‍ഷംതോറും സമസ്തദിക്കുകളില്‍നിന്നും അവിടേക്ക് അറബികള്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുമായിരുന്നു. നക്ഷത്രങ്ങളെ ആരാധിക്കുന്നവരായിരുന്നു ചില അറബികള്‍. എന്നിരിക്കിലും സിറിയ, ഇറാഖ്, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ സമീപരാജ്യങ്ങളിലെ ജനങ്ങളില്‍നിന്നകലംപാലിച്ചുള്ള മതവിമുക്തത അവര്‍ വെച്ചുപുലര്‍ത്തിയിരുന്നില്ല. ഖൈബര്‍, മദീന പോലുള്ള ഹിജാബിലെ ചില രാജ്യങ്ങളില്‍ യഹൂദമതത്തിന് വേരോട്ടമുണ്ടായിരുന്നു. ക്രൈസ്തവ ബൈസാന്‍റൈന്‍ രാജ്യത്തിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അറേബ്യന്‍ രാജ്യങ്ങളുടെ വടക്കുഭാഗത്തായിരുന്നു ക്രിസ്തുമതം പ്രചാരം നേടിയത്. ഏത്യോപ്യയോട് ചേര്‍ന്ന് കിടക്കുന്ന യമനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തും ക്രിസ്തുമതം പ്രചരിച്ചിരുന്നു. അറബികളായ വിഗ്രഹാരാധകരില്‍ വിശിഷ്യാ മക്കയിലുണ്ടായിരുന്ന വിഗ്രഹാരാധകരില്‍ ദൈവത്തിന്‍റെ ഏകത്വം പറഞ്ഞിരുന്ന ചിന്തകരുടെ സംഘവും ജീവിച്ചിരുന്നു. നിയുക്തനാകാന്‍ പോകുന്ന പുതിയ പ്രവാചകനെക്കുറിച്ച ശുഭവാര്‍ത്തയും അവര്‍ ജനങ്ങള്‍ക്ക് കൊടുത്തിരുന്നു. വറഖത് ബ്നുനൗഫല്‍ മുഹമ്മദ്നബിയുടെ പ്രവാചകത്വം നേരത്തെ പ്രവചിക്കുകയും അദ്ദേഹത്തിന്‍റെ കീഴില്‍ അറബികള്‍ ഒരു ഏകജനതയായി രൂപപ്പെടുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്തിരുന്നു. മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ സമയത്ത് അറേബ്യന്‍ ഉപദ്വീപില്‍ നിലനിന്നിരുന്ന മതങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ച് ഡോ. അബ്ദുല്‍ ഹലീം മഹ്മൂദ് പറയുന്നു: അറേബ്യന്‍ ഉപദ്വീപ് പൂര്‍ണമായും വിഗ്രഹാരാധനയില്‍ അകപ്പെട്ടിരുന്നില്ല. റബീഅ, ഗസ്സാന്‍, ഖുളാഅ ഗോത്രക്കാരിലാണ് ക്രൈസ്തവതയുണ്ടായിരുന്നത്. ഹിംയര്‍, ബനൂകിനാന, ബനു അല്‍ഹാരിസ്ബ്നു കഅ്ബ് , കിന്‍ദ ഗോത്രക്കാരാണ് യഹൂദമതം പിന്തുടര്‍ന്നിരുന്നത്. തമീം ഗോത്രക്കാരിലായിരുന്നു മജൂസികള്‍ . സുറാറത്ത് , ഹാജിബ് ബ്നു സുറാറത്ത്, അഖ്റഅ് ബ്നു ഹാബിസ് എന്നിവര്‍ മജൂസികളായിരുന്നു. ഖുറൈശികള്‍ നിരീശ്വരത്വം സ്വീകരിച്ചത് ഹീറ പ്രവിശ്യയില്‍നിന്നാണ്. യാഥാസ്ഥിതികവാദികളും അറബികളിലുണ്ടായിരുന്നു. യാഥാസ്ഥിതികത്വം അന്തരാളകാലത്ത് അറബികളുടെ ഒരു ചിന്താധാരയായിരുന്നു എന്നാണ് ലിസാനുല്‍ അറബിന്‍റെ കര്‍ത്താവ് പറയുന്നത്. വിധിവാദവും സ്വാതന്ത്ര്യവാദവും അറേബ്യന്‍ യുക്തി ബോധത്തില്‍നിന്ന് വിദൂരമായിരുന്നില്ല. അന്തരാളകാല കവികളായിരുന്ന അഅ്ശാ വിധിവിശ്വാസിയും ലബീദ് ബ്നു റബീഅ ശുഭാപ്തിവിശ്വാസിയുമായിരുന്നു എന്ന് പറയപ്പെടുന്നു. ലബീദിന്‍റെ വരികള്‍: പുണ്യമാര്‍ഗേ നീങ്ങിടുമ്പോള്‍ സത്യചാരിയായിടും ഇതരമാര്‍ഗേ പോയിടുമ്പോള്‍ ഭ്രംശവഴിയില്‍ പെട്ടിടും മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ കാലത്ത് അറബികളുടെ മതകീയ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് അല്ലാമാ ശൈഖ് മുസ്ത്വഫ അബ്ദുര്‍റസാഖിന്‍റെ നിരീക്ഷണങ്ങള്‍ : മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ പ്രാരംഭകാലത്ത് അറബികള്‍ ചിന്താപരമായി നോക്കുമ്പോള്‍ ആദ്യകാല മനുഷ്യരെപ്പോലെയായിരുന്നില്ല എന്നാണ് സാഹിത്യരേഖകളില്‍നിന്നും ഉദ്ധരണികളില്‍നിന്നും മനസ്സിലാകുന്നത്. ഇസ്ലാമിന്‍റെ താരോദയസമയത്ത് അറബികള്‍ വൈജ്ഞാനികവും ദാര്‍ശനികവുമായ അന്വേഷണങ്ങള്‍ക്ക് സമാനമായ ബൗദ്ധികപ്രക്രിയകളില്‍ മുഴുകിയിരുന്നു. പ്രകൃത്യാതീതമായ ആത്മാക്കള്‍, മാലാഖമാര്‍, ജിന്നുകള്‍, പുനരുത്ഥാനം തുടങ്ങിയ വിഷയങ്ങള്‍ അവരുടെ അന്വേഷണമേഖലയില്‍ പെട്ടിരുന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നു. ഞാൻ വലിയ നിരാശയിലാണ് സാർ. പരസ്പരം മനസ്സിലാക്കുന്ന ഒരാളായിരിക്കണം എന്റെ ഭാര്യ എന്ന ഒറ്റ ആഗ്രഹമേ പങ്കാളിയെക്കുറിച്ച് എന്റെ ഉള്ളിലുണ്ടായിരുന്നുള്ളു, ''An Understanding Partner''. പെണ്ണുകാണാൻ ചെന്നപ്പോൾ ആദ്യനനോട്ടത്തിൽ തന്നെ എനിക്കു മനസ്സിലായി അവൾക്കെന്നെ ഇഷ്ടപ്പെട്ടെന്ന്. ഞാൻ പറയുന്നതെല്ലാം ചെവി കൂർപ്പിച്ച് കേൾക്കും, അതിലൊക്കെ എന്തെങ്കിലും തമാശ കണ്ടെത്തി ഓരോ കമന്റ് മറുപടി തരും. എനിക്കും അവളെ ഒത്തിരി ഇഷ്ടമായി. അങ്ങനെ ഞങ്ങളുടെ കല്യാണം നടന്നു. ഇപ്പോഴും അവള് തമാശ പറയും പക്ഷേ നേരവും കാലവും നോക്കാതെയാണെന്നു മാത്രം. അത് കേൾക്കുമ്പോൾ എന്നെ പരിഹസിക്കാൻ പറയുന്നതാണോ എന്നു പോലും സംശയിച്ചു പോകും ഞാൻ. ഒന്നിനെക്കുറിച്ചും സീരിയസ്സ് ആയി ചിന്തിക്കാനോ, പെരുമാറാനോ അവൾക്ക് സാധിക്കില്ല. ഓരോന്ന് പറഞ്ഞു കൊടുത്തു പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് കരച്ചിലും പരാതിയും പരിഭവവും ആയി അവസാനിക്കുകയാണ് പതിവ്. ഇവൾക്ക് കുറച്ച് വകതിരിവ് പഠിപ്പിച്ചു കൊടുക്കാൻ ഞാൻ എന്തു ചെയ്യണം സാർ? അനിയാ, മനുഷ്യന് ബുദ്ധി കൂടിപ്പോയിട്ട് വലിയ വലിയ കണ്ടു പിടുത്തങ്ങൾ നടത്തി അതുപയോഗിച്ച് ഭൂമി കാർന്നു തിന്നുന്ന ഉപഭോഗശൈലി കൊണ്ട് ഭൂമിയുടെ തന്നെ നിലനിൽപ് അപകടകരമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നിങ്ങൾ പറയുന്ന ഓരോന്നിലും തമാശ കണ്ടെത്താൻ തക്ക നർമ്മബോധമുള്ള ഈ ഭാര്യ നിങ്ങൾക്ക് എത്ര വിലപ്പെട്ട സമ്പത്താണ് എന്നു നിങ്ങൾ മനസ്സിലാക്കാത്തത് എന്തേ? ഓരോന്ന് പഠിപ്പിച്ചു കൊടുക്കാൻ ശ്രമിച്ചത് ഇതുവരെ ഫലിക്കാതെ പോയ സ്ഥിതിക്ക് ഇനി അവളെ ഒന്നും പഠിപ്പിക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. പകരം അവളുടെ നർമ്മം ആസ്വദിക്കാനും, ആ ശൈലി അംഗീകരിച്ചു കൊണ്ട് കുടുംബം മുന്നോട്ടു കൊണ്ടു പോകാനും നിങ്ങൾ പഠിച്ചെടുത്താൽ മതി. അവളുടെ ശൈലി കണ്ടുമുട്ടിയപ്പോൾത്തന്നെ നിങ്ങളെ ആകർഷിച്ചതാണ്. ഇപ്പോൾ അത് ശരിയാകാതെ വരുന്നു എന്നു തോന്നുന്നത് നിങ്ങളുടെ ഏതോ ധാരണ പിശകുകൊണ്ടായിരിക്കണം. ഒരു പഴയ സംഭവകഥ പറയാം. അമ്പാസ്സഡറും മാരുതിയും - ഒരു കാലത്ത് റോഡിൽ നോക്കിയാൽ ഈ രണ്ടുതരം കാറുകൾ ആയിരുന്നു കൂടുതലും. കാറിനോട് കമ്പമുള്ള ഒരു അപ്പൻ തന്റെ മൂന്നു വയസ്സുള്ള മകനെ ഈ കാറുകൾ തിരിച്ചറിയാൻ പഠിപ്പിക്കുകയാണ്. വഴിയിൽ ഒരു മാരുതി കണ്ടാൽ അപ്പൻ പറയും ദേ മോനേ മാരുതി കാർ. അമ്പാസ്സഡർ കണ്ടാൽ പറയും ദേ മോനേ അമ്പാസ്സഡർ. കുറച്ചു നാൾ കഴിഞ്ഞപ്പോൾ മകൻ ഇത് അപ്പനോട് തിരിച്ചു പറയാൻ തുടങ്ങി. അപ്പാ ദേ അമ്പാസ്സഡർ, അപ്പാ ദേ മാരുതി. എവിടെ കണ്ടാലും ഈ രണ്ടു കാറുകളും മകൻ തിരിച്ചറിയും. മകന്റെ സാമർത്ഥ്യം പത്തു പേരെ ഒന്നു കാണിക്കണമല്ലോ. വീട്ടിൽ ഒരു ചടങ്ങിന് ബന്ധുക്കൾ വന്ന സമയം, ചിലരൊക്കെ കാറിലാണ് വന്നിരിക്കുന്നത്. അപ്പൻ അവരോട് പറഞ്ഞു, ഇവന് കാറുകൾ കണ്ടാൽ തിരിച്ചറിയാം. അമ്മാവന്റെ വെളുത്ത മാരുതി കാർ കാണിച്ച് അപ്പൻ മകനോട് ചോദിച്ചു മോനേ ഈ കാറേതാ? ഒരു സംശയവും കൂടാതെ മകൻ പറഞ്ഞു, അമ്പാസ്സഡർ. അപ്പൻ ഞെട്ടിപ്പോയി. അസാരം ജാള്യതയും തോന്നി. കൂടുതൽ പരീക്ഷിക്കാൻ വേണ്ടി മറ്റു കാറുകൾ ഓരോന്നും മകനോട് ചോദിച്ചു, എല്ലാം അവൻ ശരിക്ക് പറയുന്നുണ്ട്. അമ്മാവന്റെ മാരുതി കാറ് മാത്രം അമ്പാസ്സഡറെന്നേ അവൻ പറയൂ. കുറെക്കാലം കഴിഞ്ഞപ്പോഴാണ്, മകന്റെ പെരുമാറ്റത്തിലെ പ്രത്യേകതയുടെ കാരണം അപ്പന് മനസ്സിലാകുന്നത്. അമ്പാസ്സഡറെന്നു പറഞ്ഞ് അപ്പൻ ആദ്യം കാണിച്ചു കൊടുത്ത കാറുകൾക്കെല്ലാം വെളുത്ത നിറമായിരുന്നു. മാരുതികൾക്കെല്ലാം മറ്റുനിറങ്ങളും. അതുകൊണ്ട് വെളുത്ത നിറമുള്ള കാറെല്ലാം അമ്പാസ്സഡറെന്നും, മറ്റു നിറമുള്ള കാറുകൾ മാരുതിയെന്നുമാണ് മകൻ മനസ്സിലാക്കിയത്. കുടുംബത്തിലും പുറത്തും, പല അസ്വസ്ഥതകളുടെയും കാരണം നമ്മുടെ ആശയവിനിമയത്തിലെ ഇത്തരം ദൌർബല്യങ്ങൾ ആണ്. നമ്മുടെ ഉദ്ദേശം നല്ലതാണെങ്കിൽപ്പോലും, നമ്മളുദ്ദേശിച്ചതു തന്നെ ആയിരിക്കണമെന്നില്ല ചുറ്റുമുള്ളവർ മനസ്സിലാക്കുന്നത്. എന്തിന് - പലപ്പോഴും നമ്മൾ ഉദ്ദേശിച്ചത് തന്നെ ആയിരിക്കില്ല നമ്മൾ പ്രകടിപ്പിക്കുന്നത്. ഇങ്ങനെ അളന്നു തൂക്കി കാര്യങ്ങൾ വിവരിക്കാൻ ഭൂരിപക്ഷം ആളുകൾക്കും സാധിക്കുകയുമില്ല. പിന്നെന്തു ചെയ്യും? കാര്യങ്ങൾ നമ്മളുദ്ദേശിച്ചതു പോലെ നടക്കാതെ വരുന്നത്, നമ്മുടെ ആശയവിനിമയത്തിലോ, അവരുടെ ആശയവിനിമയത്തിലോ എന്തോ പന്തികേടുള്ളതു കൊണ്ടാണ് എന്നു മനസ്സിലാക്കുക (Understanding ). ആ പന്തികേട് ആദ്യം കണ്ടെത്തണം, പിന്നെ പരിഹരിക്കാനെളുപ്പമാണ്. Understand Your Partner First, Your Partner Will Understand. George Kadankavil - December 2011 Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
കൊല്ലം കൊട്ടാരക്കരയിൽ അതിവിചിത്രം എന്ന നിലയിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ ചുരുളഴിഞ്ഞു. വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതനുസരിച്ചു വീട്ടിലെ കാര്യങ്ങൾ നടക്കുന്നു എന്നാണ് നെല്ലിക്കുന്നം കാക്കത്തനത്തെ രാജന്റെ വീട്ടുക്കാർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാർത്തകളും സൈബർ ഇടത്തു ചർച്ചയായിരുന്നു. അയ്യപ്പനെ കൺമുമ്പിൽ കണ്ട് യാത്രക്കാർ, സംഭവിച്ചത് കണ്ടോ ഈ സംഭവത്തിൽ പോലീസും സൈബർ സെല്ലും സംഭവം അന്വേഷിച്ചിട്ടും ഒരുതുമ്പും ലഭിച്ചിരുന്നില്ല എന്നായിരുന്നു സൈബർ ഇടങ്ങളിലെ പ്രചരണം. സംഭവത്തിൽ ഇപ്പോൾ വ്യക്തമാകുന്ന കാരണം മന്ത്രവാദവും കൂടോത്രവും ഒന്നുമല്ല. ഈ സംഭവങ്ങൾക്കു പിന്നിൽ ഐടി ടെക്‌നീഷ്യനായ സജിതയുടെ ഭർത്താവാണെന്നാണ് വീട്ടുകാരി സജിത ആരോപിക്കുന്നത്. ഐടി ടെക്നീഷ്യൻ കൂടിയായ സജിതയുടെ ഭർത്താവ് വീടിന്റെ സമീപങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും വീട്ടിലള്ളവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് മെസേജുകൾ വിടുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന സൂചനകൾ. അതുകൊണ്ട് തന്നെ ഭർത്താവിനെതിരെ തന്നെയാണ് സജിത ആരോപണം ഉന്നയിക്കുന്നത്. ഗ്രീഷ്മ അറിഞ്ഞത് പോലും പിന്നീട്, പോലീസ് എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടു തന്നെ ആറു മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങുകയും പ്രത്യേകം താമസമാകുകയുമായിരുന്നു. ഈ സംഭവത്തിൽ കൊട്ടാരക്കാര പൊ ലീസിൽ യുവതി പരാതി നൽകിയിരുന്നെങ്കിലും യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരനായതിനാൽ പൊ ലീസ് അന്വേഷണം നടത്താത്തതെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ പകപോക്കലാണോ ഇതെന്നാണ് സംശയം. ഇക്കാര്യത്തിൽ പൊ ലീസ് വ്യക്ത വരുത്തിയിട്ടില്ല. യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. വാട്സ്ആപ്പ് മെസേജുകൾ സ്ഥിരം സംഭവമായതിനെ തുടർന്ന് ഒരു മാസം മൻപ് യുവതിയും ബന്ധുക്കളും വീട്ടിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്യാമറകളും ചിപ്പ് പോലുള്ള സംഭവങ്ങളും കണ്ടെടുത്തിരുന്നുവെന്നും യുവതി ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. തനിക്കും ഭർത്താവിനും മാത്രം അറിയാവുന്ന ചില കാര്യങ്ങളും വാട്‌സ് ആപ്പ് സന്ദേശത്തിൽ വന്നുവെന്നാണ് ആരോപണം. അങ്കണവാടിയിലേക്ക് പോയ 4 വയസുകാരന് സംഭവിച്ചത്… കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവം ഫോൺ ഹാക്ക് ചെയ്യുകയും അതിനുശേഷം അതുവഴി മെസേജുകൾ അയക്കുകയായിരുന്നു എന്നുമാണ് സൈബർ സെല്ലും വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസമായി വിചിത്ര സംഭവങ്ങൾ വീട്ടിൽ നടക്കുന്നുവെന്നാണ് ആരോപണം. രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലെ വാട്സാപ്പിലേക്ക് സന്ദേശം എത്തിയിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാൻ തുടങ്ങിയെന്നും രാജൻ പറയുന്നു. ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുയാണെന്നും രാജൻ വ്യക്തമാക്കിയിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും രാജൻ വ്യക്തമാക്കിയിരുന്നു. സംഭവം തൃശൂരിൽ.. ഭാര്യയെ ഒടുവിൽ കണ്ടെത്തിയപ്പോൾ പ്രതി ആരെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭർത്താവ് വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ബോർഡും കതതി നശിക്കുന്നത് കാരണം ഇവരുടെ വീട്ടിൽ വയറിങ് എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. മെസേജിൽ വരുന്ന കാര്യങ്ങൾ ഉടൻ തന്നെ വീട്ടിൽ ആവർത്തിക്കുമെന്നതിനാൽ ഭയപ്പാടോടെയാണ് ഇവർ കഴിയുന്നതും. ഫാൻ ഓഫാകും എന്ന് മെസേജ് വന്നാലുടൻ ഫാൻ ഓഫാകുകയാണ് പതിവെന്നും രാജൻ പറയുന്നു. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് മെസേജ് വന്നതിനു പിന്നാലെ അങ്ങനെ സംഭവിക്കുകയായിരുന്നു. ഇത് പതിവായതോടെ വീട്ടുകാർ ഭയപ്പാടിലാകുകയായിരുന്നു. അതിനിടയിലാണ് ഇതിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് സൂചനകൾ പുറത്തു വരുന്നതും. 18 കാരൻ പി ടിയിലാകുമ്പോൾ പുറത്തുവരുന്നത് കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരുകയായിരുന്നു വീട്ടിലെ മോട്ടർ തനിയെ ഓണായി ടാങ്ക് നിറയുന്നു. ഫാൻ ഓഫാകാൻ പോകുന്നു എന്ന് വാട്‌സാപ്പ് സന്ദേശം വന്ന പിന്നാലെ ഓഫാകുന്നു. എന്താണ് ഇതിനെല്ലാം കാരണം. മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് മകൾ സജിതയുടെ ഫോണിലേക്കാണ് വാട്‌സാപ്പ് സന്ദേശങ്ങൾ എത്തുന്നത്. താനും കുഞ്ഞും കിടക്കുന്ന വേളയിൽ ഫാനിട്ട് കാറ്റുകൊണ്ട് കിടക്കേണ്ട എന്ന് മെസ്സേജ് വന്നു, തൊട്ടുുപിന്നാലെ ഫാൻ ഓഫായെന്ന് സജിത പറഞ്ഞിരുന്നു. കൊട്ടാരക്കരയിലുള്ള കടയിൽ നിന്ന് മറ്റൊരു ഫോൺ വാങ്ങി. സൈബർ കു റ്റകൃത്യമാണ് നടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. അതനുസരിച്ചുള്ള ന ടപടികളുമായി പൊ ലീസും മുന്നോട്ടു പോകുകയാണ്. സംഭവത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ അന്തിമമായി വ്യക്തത വരുത്തേണ്ടത് പൊ ലീസാണ്. വീട്ടിലെത്തി വാതിൽ തുറന്ന അമ്മ കണ്ടത് നടുക്കുന്ന കാഴ്ച, നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം admin3400 See author's posts Tags: malayalam news Continue Reading Previous: വീട്ടിലെത്തി വാതിൽ തുറന്ന അമ്മ കണ്ടത് നടുക്കുന്ന കാഴ്ച, നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം Next: കാലിന്റെ ചലനശേഷി പോയി! ഞരമ്പുകൾ ദുർബലമായി കേരളംവിറപ്പിച്ച സരിത എസ് നായരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?
വസിഷ്ഠന്‍ തുടര്‍ന്നു: തന്റെ മായാദര്‍ശനത്തെപ്പറ്റി ഉറപ്പുവരുത്താനായി ഗാധി ഭൂതമണ്ഡലത്തിലും കീരരാജ്യത്തും മറ്റും വീണ്ടും യാത്രപോയി. വീണ്ടും അന്നാട്ടുകാരില്‍ നിന്നും ആദ്യം കേട്ടപോലെയുള്ള കഥകള്‍ അങ്ങിനെതന്നെ വീണ്ടും കേട്ടു. വീണ്ടും അദ്ദേഹം വിഷ്ണുപൂജ ചെയ്തു. വിഷ്ണുഭഗവാന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഗാധി ഭഗവാനോട് ചോദിച്ചു.: ഭഗവാനേ, കഴിഞ്ഞ ആറുമാസക്കാലം ഞാന്‍ മായാനുഭവത്തില്‍ അറിഞ്ഞ രണ്ടിടങ്ങളിലും പോയി അവിടുത്തുകാരോട് ചോദിച്ചതില്‍നിന്നും അവരാ കഥകളൊക്കെ സത്യമായി വിശ്വസിക്കുന്നു എന്നാണു മനസ്സിലാക്കിയത്. ഇതെന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നു. ദയവായി ഇതിന്റെ പൊരുളെനിക്ക് പറഞ്ഞു തന്നാലും. ഭഗവാന്‍ പറഞ്ഞു: ഗാധീ, ഈ സംഭവങ്ങളെല്ലാം നിനക്ക് നേരിട്ട് ബന്ധമുള്ള സ്ഥലത്തല്ല നടന്നതെങ്കിലും അവ നിന്റെ മനസ്സിലെ പ്രതിഫലനങ്ങളായാണ് നീയറിയുന്നത്. നീയും അവയും തമ്മിലുള്ള ബന്ധം ‘കാക്കയും പനമ്പഴവും’ എന്ന പോലെ തികച്ചും ആകസ്മികം എന്നേ പറയാവൂ. അതിനാലാണ് നിന്റെയടുക്കല്‍ , നീ സത്യമെന്ന് വിശ്വസിക്കുന്ന കഥ അങ്ങിനെതന്നെ അവര്‍ പറഞ്ഞുതരുന്നത്. അത്തരം യാദൃശ്ചികത അപൂര്‍വ്വമൊന്നുമല്ല. ചിലപ്പോള്‍ ഒരേ ഭ്രമദൃശ്യം തന്നെ പലര്‍ക്കും ഒരേപോലെ അനുഭവവേദ്യമാവാറുണ്ട്. “ചിലപ്പോള്‍ കുറെയേറെപ്പേര്‍ക്ക് ഒരേ സ്വപ്നമുണ്ടാവാറുണ്ട്. ഒരേ ഭ്രമാത്മക ദര്‍ശനം! മദിര കുടിച്ചു മദോന്മാത്തരായ കുറെപ്പേര്‍ക്ക് ഒന്നിച്ച് ഒരേസമയം അവര്‍ക്കുചുറ്റും ഭൂമി വട്ടംകറങ്ങുന്നതുപോലെ അനുഭവപ്പെടാമല്ലോ.” അനേകം കുട്ടികള്‍ ഒരേ കളികളിലേര്‍പ്പെടുന്നു എന്ന്പോലെയാണത്. സമയത്തെപ്പറ്റിയും ആളുകള്‍ക്ക് ഇത്തരം ചിന്താക്കുഴപ്പമുണ്ടാകാറുണ്ട്. സമയമെന്നത് മനസ്സിലെ ഒരു ധാരണ മാത്രമാണല്ലോ. പരസ്പരമുള്ള കാരണ-ബന്ധ പ്രതിഭാസവുമായി സമയമെന്ന ധാരണ കെട്ടുപിണഞ്ഞു കിടക്കുന്നു. ഭഗവാന്‍ അവിടെനിന്നും അപ്രത്യക്ഷനായിട്ടും ഗാധി തന്റെ ധ്യാനം തുടര്‍ന്നു. വീണ്ടുമേറെക്കാലം കഴിഞ്ഞപ്പോള്‍ വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ഗാധി പ്രാര്‍ത്ഥിച്ചു: ഭഗവാനെ, അങ്ങയുടെ മായാശക്തിയാല്‍ ഞാന്‍ കഷ്ടപ്പെടുന്നു. ഞാനാകെ ചിന്താക്കുഴപ്പത്തിലാണ്. ഇതില്‍നിന്ന് കരകേറാന്‍ ഉചിതമായ മാര്‍ഗ്ഗമെന്തെന്നരുളിയാലും. ഭഗവാന്‍ പറഞ്ഞു: നീ ഭൂതമണ്ഡലത്തിലും കേരരാജ്യത്തും കണ്ടതെല്ലാം ഒരു പക്ഷെ സത്യമായിരിക്കാം. കടഞ്ചന്‍ എന്ന പേരിലൊരു കാട്ടുജാതിക്കാരന്‍ അവിടെ വസിച്ചിരുന്നിരിക്കാം. അയാളുടെ ബന്ധുക്കള്‍ മരിച്ചശേഷം അയാള്‍ കീരരാജ്യം ഭരിച്ചുവെന്നതും അങ്ങിനെതന്നെയിരിക്കട്ടെ. എന്നാലിതെല്ലാം പ്രതിഫലിച്ചത് നിന്റെ ബോധതലത്തിലാണ്. ചിലപ്പോള്‍ മനസ്സ്, താനെന്താണ്‌ ശരിക്കും അനുഭവിച്ചതെന്നു മറന്നുപോകുന്നു. അതുപോലെ ചിലപ്പോള്‍ ഒരിക്കലും കണ്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്തതിനെ അനുഭവിച്ചുവെന്നു സങ്കല്‍പ്പിച്ച് ചിന്തിച്ചുറപ്പിക്കുകയും ചെയ്യും. സ്വപ്നത്തില്‍ പലവിധ ദൃശ്യങ്ങള്‍ കാണുന്നതുപോലെ ജാഗ്രദവസ്ഥയിലും ഭ്രമകല്‍പ്പനകള്‍ അനുഭവവേദ്യമാവാം. കടഞ്ചന്‍ ജീവിച്ചിരുന്നത് ഏറെക്കാലം മുന്‍പായിരുന്നുവെങ്കിലും അതിപ്പോള്‍ നിന്റെയുള്ളില്‍ , ബോധതലത്തില്‍ പ്രകടമായി എന്ന് മാത്രം.* ‘ഇത് ഞാന്‍’ എന്ന ഒരു തോന്നല്‍ ആത്മജ്ഞാനം ലഭിച്ചവന്റെയുള്ളില്‍ അങ്കുരിക്കയില്ല. അതുണ്ടാവുന്നത് അജ്ഞാനിയുടെ മനസ്സിലാണ്. എന്നാല്‍ ‘ഞാന്‍ എല്ലാമെല്ലാമാണ്’ എന്നറിയുന്നവന് ദു:ഖത്തില്‍ ഉഴറേണ്ടതായി വരികയില്ല. കാരണം ദു:ഖദായികളായ ഭൌതീകവസ്തുക്കളെ അയാള്‍ സമാശ്രയിക്കുന്നില്ല. അയാള്‍ സന്തോഷസന്താപങ്ങളാല്‍ ചാഞ്ചാടപ്പെടുന്നില്ല. നിനക്ക് പൂര്‍ണ്ണ പ്രബുദ്ധതയിനിയും കൈവന്നിട്ടില്ലാത്തതിനാല്‍ നിന്റെ മനസ്സ് വിഷയധാരണകളിലും ഭ്രമദൃശ്യങ്ങളിലും ഉള്ള ബന്ധം തുടരുകയാണ്. ഈ മായ എല്ലായിടത്തേയ്ക്കും, എല്ലാദിശയിലേയ്ക്കും വ്യാപരിച്ചിരിക്കുന്നു. എന്നാല്‍ ഏകാത്മകമായ ആ മദ്ധ്യബിന്ദുവില്‍ ദൃഢമായി ദൃഷ്ടിയുറപ്പിച്ചവന്‍ ഭ്രമകല്‍പ്പനകളില്‍ നിന്നും മുക്തനാണ്. എഴുന്നേല്‍ക്കൂ. ഇനിയും ഒരു പത്തുകൊല്ലം ഗാഢമായി തപസ്സുചെയ്താലും. ഗാധി പിന്നീട് തീവ്രസാധനയില്‍ മുഴുകി ഒടുവില്‍ ആത്മസാക്ഷാത്കാരം നേടി. എന്നിട്ട് ജീവന്മുക്തനായ ഒരു മഹാമുനിയായി, ദു:ഖഭയാദികളില്ലാതെ ശിഷ്ടകാലം ജീവിച്ചു.
Question: കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്‌ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ? Answer: ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്‌ലാം കല്പിക്കുന്നു. പ്രവാചകൻ പറഞ്ഞു: “ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.”(ത്വബ്റാനി) “കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.” (ബുഖാരി,മുസ്‌ലിം) “നിർഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.”(അബൂദാവൂദ്) ഭൂമിയിലെ ജീവികളെയെല്ലാം ഇസ്‌ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: “ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാൽ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങൾ മാത്രമാകുന്നു.”(ഖുർആൻ 6: 38) മനുഷ്യർ ധിക്കാരികളാകുമ്പോഴും മഴവർഷിക്കുന്നത് ഇതര ജീവികളെ പരിഗണിച്ചാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. “ജനം സകാത്ത് നല്കാതിരുന്നാൽ മഴ നിലക്കുമായിരുന്നു. ജന്തുക്കൾ കാരണമായാണ് എന്നിട്ടും മഴ വർഷിക്കുന്നത്.”(ഇബ്നുമാജ) ജീവനുള്ള ഏതിനെ സഹായിക്കുന്നതും സേവിക്കുന്നതും പുണ്യകർമമത്രെ. പ്രവാചകൻ പറയുന്നു: “പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങൾക്കു പുണ്യമുണ്ട്.”(ബുഖാരി) നബിതിരുമേനി അരുൾ ചെയ്യുന്നു: “ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവേ ദാഹിച്ചുവലഞ്ഞു. അയാൾ അവിടെ ഒരു കിണർ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോൾ ഒരു നായ ദാഹാധിക്യത്താൽ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്. എനിക്കുണ്ടായിരുന്നപോലെ!’ എന്ന് ആത്മഗതം ചെയ്ത് അയാൾ കിണറ്റിലിറങ്ങി. ഷൂവിൽ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരിൽ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാൾക്കു പൊറുത്തു കൊടുത്തു.” ഇതുകേട്ട് അവിടത്തെ അനുചരന്മാർ ചോദിച്ചു. മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങൾക്കു പ്രതിഫലമുണ്ടോ? പ്രവാചകൻ പ്രതിവചിച്ചു: “പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങൾക്കു പ്രതിഫലമുണ്ട്.” (ബുഖാരി, മുസ്‌ലിം) മറ്റൊരു സംഭവം പ്രവാചകൻ ഇങ്ങനെ വിവരിക്കുന്നു. “ഒരു നായ കിണറിന് ചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അത് ചാവാറായിരുന്നു. അതുകണ്ട് ഇസ്റാഈല്യരിൽ പെട്ട ഒരു വ്യഭിചാരിണി തന്റെ ഷൂ അഴിച്ച് അതിൽ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരിൽ അല്ലാഹു അവർക്ക് പൊറു ത്തുകൊടുത്തു.”(ബുഖാരി) ഏതു ജീവിയേയും ദ്രോഹിക്കുന്നത് പാപമാകുന്നു. പ്രവാചകനത് ശക്തമായി വിലക്കുന്നു. നബിതിരുമേനി അരുൾ ചെയ്യുന്നു: “പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവർ നരകാവകാശിയായി.” (ബുഖാരി, മുസ്‌ലിം) “ഒരു കുരുവിയെയോ അതിനെക്കാൾ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്.” ന്യായമായ ആവശ്യമെന്തെന്ന് ചോദിച്ചപ്പോൾ അവിടന്ന് പറഞ്ഞു: “ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.”(അഹ്മദ്) വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകൻ നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം, തിർമുദി) ഇപ്രകാരം തന്നെ മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു. (മുസ്‌ലിം,അബൂദാവൂദ്) നബിതിരുമേനി അരുൾ ചെയ്യുന്നു: “ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാൽ അന്ത്യദിനത്തിൽ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും. എന്റെ നാഥാ! ഇന്നയാൾ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.” (നസാഈ, ഇബ്നുഹിബ്ബാൻ) തണുപ്പകറ്റാൻ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാൻ കാരണമാകുമോ എന്ന ആശങ്കയാൽ അത് കെടുത്താൻ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നൽകാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം ഇരിപ്പിടമാക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകൻ വൃക്ഷങ്ങളോടുപോലും കരുണ കാണിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: “ഇനിമേൽ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാൽ അതിനു വേദനിക്കും.” ഇവ്വിധം ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും നിറഞ്ഞ കാരുണ്യത്തോടെ വർത്തിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ആഹാരമില്ലാതെ ഇവിടെ ഒന്നിനും ജീവിക്കാനാവില്ല. സസ്യങ്ങളും പ്രാണികളും ഇഴജീവികളും ജലജീവികളും കന്നുകാലികളും പറവകളുമെല്ലാം ജീവിക്കുന്നത് ഭക്ഷണം ഉപയോഗിച്ചാണ്. അത് സാധ്യമാവണമെങ്കിൽ ഓരോന്നിനും മറ്റുള്ളവയെ ഉപയോഗപ്പെടുത്തുകതന്നെ വേണം. സസ്യങ്ങൾ നിലനിൽപിനായി മറ്റു സസ്യങ്ങളെ ഉപയോഗിക്കുന്നു. അപൂർവം ചിലത് ജീവികളെയും ആഹാരമായുപയോഗിക്കാറുണ്ട്. പ്രാണികൾ സസ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കുന്നു. വായുവിലും വെള്ളത്തിലും കരയിലും കടലിലുമുള്ള ജീവികളെല്ലാം നിലനിൽക്കുന്നത് സസ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമായുപയോഗിച്ചാണ്. ഇവയിൽ ഓരോ ജീവിക്കും അതിന്റെ ശരീരഘടനക്കനുസൃതമായ ജീവിതരീതിയാണുള്ളത്. മുയൽ സസ്യഭുക്കായതിനാൽ അതിനനുസൃതമായ പല്ലും വായയുമാണ് അതിനുള്ളത്. സിംഹം മാംസഭുക്കായതിനാൽ അതിന്റെ വായയുടെയും വയറിന്റെയും ഘടന അതിനു ചേരുംവിധമാണ്. മനുഷ്യൻ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാൻ സാധിക്കും വിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തീർത്തും സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകൾ സസ്യാഹാരം മാത്രം കഴിക്കാൻ കഴിയും വിധം പരന്നതും നിരപ്പായതുമാണല്ലോ. പൂർണമായും മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂർത്തതും മൂർച്ചയുള്ളതുമത്രെ. എന്നാൽ, മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂർച്ചയുള്ളവയും കൂർത്തവയുമുണ്ട്. അഥവാ, മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ്. ദഹനേന്ദ്രിയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സസ്യഭുക്കുകൾക്ക് സസ്യാഹാരം മാത്രം ദഹിപ്പിക്കാവുന്നതും മാംസഭുക്കുകൾക്ക് അതിനനു സൃതമായതുമാണ് ദഹനേന്ദ്രിയങ്ങളെങ്കിൽ മനുഷ്യന്റേത് രണ്ടിനെയും ദഹിപ്പിക്കാവുന്ന വിധമുള്ളവയാണ്. പല്ലുകളുടെയും ദഹനവ്യവസ്ഥയുടെയും അവസ്ഥതന്നെ മനുഷ്യൻ മിശ്രഭുക്കാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നു. ഈ ഭൂമിയും അതിലുള്ളവയുമൊക്കെ മനുഷ്യസമൂഹത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. അഥവാ, മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു. അല്ലാഹു പറയുന്നു: “ആകാശഭൂമികളിലുള്ളതൊക്കെയും നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് നിങ്ങൾ കാണുന്നില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു.”(ഖുർആൻ 31: 20) “കാലികളിൽനിന്ന് ഭാരം ചുമക്കുന്നവയും അറുത്തു ഭക്ഷിക്കാനുള്ളവയും അവൻ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾക്ക് അല്ലാഹു നല്കിയതിൽ നിന്ന് ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാൽപാടുകളെ പിന്തുടരരുത്. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.”(ഖുർആൻ 6: 142) “ഉറപ്പായും നിങ്ങൾക്ക് കന്നുകാലികളിൽ ഗുണപാഠമുണ്ട്. അവയുടെ ഉദരത്തിൽ നിന്നുള്ളതിൽ നിന്ന് നിങ്ങൾക്കു നാം കുടിക്കാൻ തരുന്നു. നിങ്ങൾക്ക് അവയിൽ ധാരാളം പ്രയോജനങ്ങളുണ്ട്. അവയിൽനിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.”(ഖുർആൻ 23: 21) “നിങ്ങൾക്കു പുതുമാംസം എടുത്തു ഭക്ഷിക്കാനും നിങ്ങൾക്കണിയാനുള്ള ആഭരണം പുറത്തെടുക്കാനും പാകത്തിൽ കടലിനെ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നതും അല്ലാഹുവാകുന്നു.”(ഖുർആൻ 16: 14) ഭൂമിയിലുള്ളതൊക്കെയും മനുഷ്യനുവേണ്ടി സംവിധാനിക്കപ്പെട്ടതാണെന്ന തത്വത്തെ നിരാകരിക്കുന്നവരും പ്രയോഗത്തിൽ അതിനനുസൃതമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. മനുഷ്യൻ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഭൂമിയെ ഉഴുതുമറിക്കുന്നു. അതിൽ കിണറുകളും കുളങ്ങളും കുഴിക്കുന്നു. റോഡുകളും പാലങ്ങളും നിർമിക്കുന്നു. വീടുകൾ ഉണ്ടാക്കുന്നു. ഇതൊക്കെ ചെയ്യുമ്പോൾ അവിടെയുള്ള പ്രാണികൾക്കും ജീവികൾക്കും എന്തു സംഭവിക്കുന്നുവെന്ന് പരിഗണിക്കാറില്ല. എല്ലാ ജീവികൾക്കും ഒന്നുപോലെ അവകാശപ്പെട്ട ഭൂമിയിലാണ് താൻ റോഡും കിണറുമൊക്കെ ഉണ്ടാക്കുന്നതെന്നോർക്കാറില്ല. ഇപ്രകാരം തന്നെ സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും വിളകളെയുമെല്ലാം മനുഷ്യൻ തന്റെ താൽപര്യത്തിനായുപയോഗിക്കുന്നു. അതിനാൽ ഭൂമിയും അതിലുള്ളവയും മനുഷ്യനുവേണ്ടി സജ്ജമാക്കപ്പെട്ടതാണെന്ന സത്യത്തെ പ്രയോഗതല ത്തിൽ അംഗീകരിക്കാത്ത ആരുമില്ല. ഒരു ജീവിയെയും കൊല്ലുകയില്ല എന്നതാണ് അഹിംസകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കിലും അതിനനുസൃതമായി ജീവിതം നയിക്കുന്ന ആരും ഈ ഭൂമിയിലില്ല. മാംസാഹാരം കഴിക്കാത്തവർ സസ്യാഹാരം ഭക്ഷിക്കുന്നവരാണല്ലോ. സസ്യങ്ങൾക്ക് ജീവനും വികാരവുമുണ്ടെന്നത് സുസമ്മതസത്യമത്രെ. അതിനാൽ മാംസഭുക്കുകളെപ്പോലെ, സസ്യഭുക്കുകളും ജീവഹാനിവരുത്തുന്നവരും സസ്യങ്ങളെ വേദനിപ്പിക്കുന്നവരുമാണ്. ഏതു മനുഷ്യനും ശരീരത്തിൽ മുറിവുപറ്റിയാൽ അതിലെ വിഷാണുക്കളെ മരുന്നുപയോഗിച്ചു കൊല്ലുന്നു. ഉദരത്തിലെ ക്യമികളെ നശിപ്പിക്കുന്നു. കൊതുകുകൾ മുട്ടയിട്ടു വിരിയുന്ന കെട്ടിനിൽക്കുന്ന മലിനജലത്തിൽ വിഷം തളിച്ച് അവയെ കൊല്ലുന്നു. മൂട്ടയെയും കൊതുകിനെയും നശിപ്പിക്കുന്നു. ചുരുക്കത്തിൽ, ഏതെങ്കിലും ജീവിയെ ഹനിക്കാതെ ആരും എവിടെയുമില്ല; ഉണ്ടാവുക സാധ്യവുമല്ല. മനുഷ്യസമൂഹത്തിന്റെ സുഗമമായ നിലനിൽപിനായി വിഷാണുക്കളെ കൊല്ലാമെങ്കിൽ അതേ കാര്യത്തിൽ ഏറ്റം നല്ല പോഷകാഹാരമെന്ന നിലയിൽ മാംസം ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി.1, നിയാസിൻ തുടങ്ങിയവ മാംസാഹാരത്തിൽ ധാരാളമായി ഉണ്ടെന്ന് അനിഷേധ്യമാണ്. സസ്യങ്ങളെയും പ്രാണികളെയും അണുക്കളെയും മറ്റും തങ്ങളുടെ നിലനിൽപിനായി കൊല്ലാമെന്ന് തീരുമാനിച്ചവർ ജനകോടി കൾക്ക് ആഹാരമായി മാറുന്ന മാംസം ഉപേക്ഷിക്കണമെന്ന് പറയുന്നത് തീർത്തും നിരർഥകമത്രെ. അതുകൊണ്ടുതന്നെ, ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കാൻ കൽപിക്കുന്ന ഇസ്‌ലാം അവയുടെ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാക്കി. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങൾ ജീവിതം നയിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. അത് വിലക്കുന്നത് സാമൂഹ്യദ്രോഹവും ജനവിരുദ്ധവുമാണ്. മാംസം അനുവദനീയമാകാൻ ജീവികളെ ദൈവനാമമുച്ചരിച്ച് അറുക്കണമെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അനുസരിച്ചുകൊണ്ടായിരിക്കണം മറ്റെല്ലാ കർമങ്ങളുമെന്ന പോലെ അവന്റെ സൃഷ്ടിയായ ജീവിയെ അനിവാര്യമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഇതു പഠിപ്പിക്കുന്നു. അതോടൊപ്പം ഉരുവിന് പരമാവധി സൗകര്യം നൽകിയും പ്രയാസം ലഘൂകരിച്ചുമായിരിക്കണം അറവെന്ന് കണിശമായി കല്പ്പിക്കുകയും ചെയ്യുന്നു. പ്രവാചകൻ പറയുന്നു. “അല്ലാഹു എല്ലാ കാര്യങ്ങളിലും നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ കൊല്ലുന്നുവെങ്കിൽ നല്ല നിലയിലത് നിർവഹിക്കുക, അറുക്കുന്നുവെങ്കിൽ അതും നല്ലനിലയിലാക്കുക. കത്തിയുടെ വാതല മൂർച്ച കൂട്ടി ഉരുവിന് സൗകര്യം ചെയ്യുക.” (മുസ്‌ലിം) ഒരിക്കൽ ഒരാൾ നബിതിരുമേനിയോടു പറഞ്ഞു: “ഞാൻ ആടിനെ അറു ക്കുമ്പോൾ ദയ കാണിക്കാറുണ്ട്. ഇതുകേട്ട് പ്രവാചകൻ പ്രതിവചിച്ചു: “നീ അതിനോടു കരുണ കാണിച്ചാൽ അല്ലാഹു നിന്നോടും കരുണ കാണിക്കും.”(ഹാകിം) ഒരാൾ അറുക്കാനുള്ള ആടിനെ അതിന്റെ കാലു പിടിച്ചുവലിച്ചുകൊണ്ടുപോവുന്നതു കാണാനിടയായ ഉമറുൽ ഫാറൂഖ് പറഞ്ഞു: “നിനക്കുനാശം! അതിനെ നല്ലനിലയിൽ മരണത്തിലേക്കു നയിക്കുക. “ ഇസ്‌ലാമിനെപ്പോലെ ഹൈന്ദവ ധർമത്തിലും മാംസാഹാരം അനുവദനീയമാണ്. അത് മാംസഭക്ഷണം വിലക്കുന്നുവെന്ന ധാരണ അബദ്ധമാണ്. പല മഹർഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങൾ വ്യക്തമാക്കുന്നു. ശ്രീരാമൻ വനവാസത്തിന് അയക്കപ്പെട്ടപ്പോൾ, എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94 ശ്ലോകങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇത് ശ്രീരാമന് മാംസഭക്ഷണത്തോട് പ്രിയമുണ്ടായിരുന്നതായി വ്യക്തമാക്കുന്നു. ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: “എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളിൽ പോകുന്നവനും മറ്റുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ പറയുന്നവനുമായ പുത്രനുണ്ടാവണം, അവൻ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വർഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാൻ അവർ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.”(6-4-18)
ബാബു കുഴിമറ്റത്തിന്റെ കഥകൾക്ക് Think Global, Act Rural* എന്ന ആശയത്തോട് കൂടിയുള്ളതാണ് എന്ന് പറയാം. ഗ്രാമീണതയുടെ തുടിപ്പോടെ ലോകവീക്ഷണത്തിൽ ചിന്തിപ്പിക്കുന്ന കഥകൾ. നാടിൻറെ ഉൾത്തുടിപ്പുകൾ കഥകളിൽ വായിക്കാം. അജയകുമാർ ജ്യോതിഷ്കുമാറിന്റെ പഠനത്തിൽ കുഴിമറ്റം കഥകളെ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് *"കുഴിമറ്റത്തിന്റെ കഥാശരീരത്തിന് നിയതമായൊരു രൂപസംവിധാനമില്ല. അലക്കിത്തേച്ച ഭാഷയുടെ ഒരുക്കവും ഒതുക്കവും ഇല്ല. അപ്രതീക്ഷിതമായ പരിണാമങ്ങളിലേക്ക് നീളുന്ന അനുഭവങ്ങളാണ് കഥകളിലേറെയും പങ്കുവെക്കുന്നത്. ഭാവാത്മകതയുടെ ഉൾക്കരുത്ത് നിറയ്ക്കാനുള്ള പുറന്തോടുമാത്രമാണ് കുഴിമാറ്റത്തിന് കഥയുടെ ശരീരം"* കുഴിമറ്റം കഥകളുടെ ആഴങ്ങളിൽ പലതും ഒളിപ്പിച്ചു വെച്ചിരിക്കും. പ്രഥമ ദൃഷ്ടിയിൽ പതിയാതെ അകക്കണ്ണിലൂടെ കാണുന്ന ചിലത്. യൂഹാനോൻ ളൂവീസിന്റെ പ്രാവുകൾ അത്തരത്തിൽ നമ്മേ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. കോടതിയിൽ വാദത്തിനിടെ അഡ്വക്കറ്റ് ജോണ് ഫെര്ണാന്റോയുടെ അപ്രതീക്ഷിതമായ ഇറങ്ങിയോട്ടം നമ്മെ അത്ഭുതപ്പെടുത്തും. യൂഹാനോൻ ളൂവീസിന്റെ പ്രാവുകളുടെ അവശിഷ്ടങ്ങൾ സമൂഹത്തിന്റെ അവസ്‌തയുടെ സൂചകങ്ങളാണ്. "മുകളിൽ മച്ചിൻപുറത്തെ ഇരുട്ടിൽ പൊടിപടലങ്ങളിലും ചിലന്തിവലകളിലും മൂടി ഉപയോഗശൂന്യമായ ഫര്ണീച്ചറുകൾക്കും പഴയ കേസുകെട്ടുകൾക്കുമിടയിൽ ചിതറിപ്പോകുന്ന വെളുത്ത തൂവലുകളിലേക്കും കോട്ടിൻ തുണ്ടുകളിലേക്കും ജോണ് ഫെര്ണാന്റോ തളർന്നുവീണ്പോയി. അവിടെയാകെ യൂഹാനോൻ ളൂവീസിന്റെ പ്രാവുകളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു" നിയമവും നീതിയും, നീതി നിഷേധവും, ജീവിതവും യാഥാർഥ്യങ്ങളും കൂടികലർന്ന സവിശേഷമായ കഥാന്ത്യം. ഒരു നിഷേധിയുടെ വേഷപകർച്ചയോടെയാണ് കുഴിമറ്റം കഥകൾ പറയുന്നത്. പൊരുത്തിന്റെയല്ല പൊരുത്തക്കേടിന്റെ സൗന്ദര്യമാണ് എഴുത്തിൽ നിറഞ്ഞു നിൽക്കുന്നത്. ജീവിതം വിട്ടൊരു കളിയിലേക്കില്ലാത്ത തരത്തിൽ ആഖ്യാനത്തിന്റെ ശക്തി കഥകളിൽ നിറയ്ക്കുന്നു. നിയമവ്യവസ്ഥിതിയെയും ബ്യുറോക്രാറ്റിന്റെയും കുടുസ്സായ മനസുകളെ കലാപരമായി വിമർശിക്കുന്ന മികച്ച കഥകളിൽ ഒന്നാണ് ഇത്. അവൾ മഹിതയാം ബാബിലോണ് രണ്ടു ദേശ ചരിത്രങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാന കാല യാഥാർഥ്യങ്ങളെ കൂട്ടിക്കെട്ടുന്നു. വിശ്വാസത്തിന്റെ വഴിയിലെ പൊരുത്തക്കേടുകൾക്ക് കാരണമാകുന്ന പുതിയകാലത്തിന്റെ സംഭവങ്ങളെ തുറന്നുകാട്ടുന്നു. സുവിശേഷങ്ങളല്ല വിശ്വാസത്തിന്റെ ആണിക്കല്ലെന്നും, ദൈവത്തിന്റെ വഴികൾ അടക്കാനുള്ള വഴികളല്ല തുറക്കേണ്ടത് പകരം ദൈവം സ്നേഹംതന്നെയാണ് എന്നുറപ്പിക്കാനുള്ള ആത്മാർത്ഥ ക്ഷണം കാണാം. നിലവിലെ മതപ്രഭാഷണ സുവിശേഷ യോഗങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കാനുള്ള ശ്രമമാണ് കഥ. ഒരു ശൈത്യകാല വിചാരണ എന്ന കഥ തുടങ്ങുന്നത് "അന്യന്റെ പുതപ്പ് കണ്ടു ഭ്രമിക്കരുത്" എന്നുപറഞ്ഞുകൊണ്ടാണ് ഈ കഥയും നീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന കഥയാണ്. ആത്യന്തികമായി ഭംഗിയുള്ള പുതപ്പ് കണ്ട് ആകൃഷ്ടനായി നടത്തുന്ന പുതപ്പ് മോഷണവുമായി ബന്ധപ്പെട്ട കഥയാണ്. "സ്വന്തമായി ഒരു പുതപ്പുണ്ടായിരുന്നിട്ടും നീ അന്യന്റെ പുതപ്പ് കണ്ടു ഭ്രമിക്കുകയും തരപ്പെട്ടപ്പോഴൊക്കെ കവർന്നെടുക്കുകയും ചെയ്തു." നിയമത്തെ ചോദ്യം ചെയ്യുന്ന എന്നാൽ നീതി വേണമെന്ന് വാശിപ്പിടിക്കുന്ന ഒരാളെ നമുക്കിവിടെ കാണാം. എനിക്ക് നിയമമല്ല നീതിയാണ് വേണ്ടതെന്ന് അയാൾ വാദിക്കുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ്‌ അമ്മാളുവമ്മയുടെ ഭർത്താവ് ഒരു സ്ത്രീ ഒറ്റക്കാവുമ്പോൾ നീളുന്ന കണ്ണുകൾ എവിടെയും കാണാം, അവളെന്തിന് ഒറ്റക്കിങ്ങനെ ജീവിക്കുത്? സഞ്ചരിക്കുന്നത്? അവളെങ്ങോട്ടാണ് പോകുന്നത്? ഇങ്ങനെ നേടന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങളുടെ കണ്ണുകൾക്ക് മറുപടി അമ്മാളുവമ്മയുടെ ഈ വാക്കുകൾ മതി " അമ്മാളുവമ്മയുടെ പലർക്കും അങ്ങനെ പലതും ചോദിക്കുവാനുണ്ട്. എന്നാൽ അതിനൊക്കെ അമ്മാളുവമ്മക്ക് മറുപടിയുമുണ്ട്: ചോദിക്കാട്ടുന്നവർക്കൊക്കെ ചോദിച്ചാൽ മതിയല്ലോ. ചോദ്യങ്ങൾ ചോദിക്കാൻ അത്രവല്യ ബുദ്ധിമുട്ടുകളൊന്നുമില്ല. ഉത്തരം കണ്ടെത്താനാണ് പ്രയാസം. പട്ടണത്തിൽ ജീവിക്കുവാനുള്ള വരുമാനമാർഗ്ഗങ്ങളൊന്നും തങ്ങൾക്കില്ല. ആകെയുള്ളത് ഭർത്താവിന്റെ ശമ്പളം മാത്രമാണ്. അതുകൊണ്ടുവേണം കുട്ടികളുടെ പഠനച്ചെലവും മറ്റു വീട്ടു ചെലവിളവുകളുമൊക്കെ നടത്തേണ്ടത്" അമ്മാളുവമ്മയുടെ ഒറ്റക്കുള്ള ജീവിതത്തെ കുറുക്കൻ കണ്ണോടെ നോക്കിയ നാരായണപിള്ളമാർക്ക് നമുക്ക് ചുറ്റും ധാരാളം ഉണ്ടെന്നും അമ്മാളുവമ്മമാരെ അവർ നിരന്തരം ഇങ്ങനെ നോക്കികൊണ്ടിരിക്കുന്നു അന്നും ഇന്നും. എന്നാൽ അപ്രതീക്ഷിതമായ കഥാന്ത്യം കണ്ണുനനയിക്കും. കുഴിമറ്റം കഥകളിൽ ആത്മപരിഹാസവും ആക്ഷേപഹാസ്യവും ഒപ്പം ജീവിതത്തിന്റെ ആഴത്തിലുള്ള സ്പർശവും കാണാം, സുവിശേഷങ്ങളോ കുമ്പസാരങ്ങളോ അല്ല ജീവിതം തന്നെയാണ് ഓരോ കഥയും. ച്ഛീ എന്ന ശബ്ദം, കുമാർ ഗന്ധർവ് പാടിക്കൊണ്ടിരിക്കുന്നു, കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം, ആവർത്തണച്ചുവയുള്ള ഒരു ചരിത്ര സംഭവം കൂടി, ചത്തവന്റെ സുവിശേഷം...തുടങ്ങി കുറെ നല്ല കഥകളുടെ സമാഹാരമാണ് കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം.
തിരൂരങ്ങാടി നഗരസഭയില്‍ തൊഴില്‍ സഭ സംഘാടക പരിശീലനത്തില്‍ കില അര്‍ബന്‍ സീനിയര്‍ ഫെലോ ഡോ കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തുന്നു തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ തൊഴില്‍ സഭകള്‍ നടത്തും. ഇതിന്റെ ഭാഗമായി സംഘാടക പരിശീലനം നടത്തി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി ഉദ്ഘാടനം ചെയ്തു. 10 മിനിറ്റില്‍ മത്തി മുളകിട്ടത് വികസന സ്റ്റാന്റീംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കില അര്‍ബന്‍ സീനിയര്‍ ഫെലോ ഡോ കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ശ്രീധരന്‍ മലപ്പുറം ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ സി.പി ഇസ്മായില്‍, എം.സുജിനി. ഇ.പി ബാവ. വഹിദ ചെമ്പ, സെക്രട്ടറി ടി.മനോജ്കുമാര്‍, മുഹമ്മദ് റഫീഖലി എന്നിവര്‍ സംസാരിച്ചു.
നാട്ടിലേതിനെക്കാൾ ഗുണമെന്മയുള്ളത് ഗൾഫിൽ ലഭിക്കും എന്നുള്ളതാകാം ഇങ്ങനെ ചോദ്യത്തിന് കാരണം.എന്നാൽ ഗൾഫ്‌ വയർ, നാട്ടിലെ വയർ എന്നിങ്ങനെ ഇല്ല. പകരം യഥാക്രമം class-2, class-5 (conductors) വയറുകൾ ആണ്‌ ഇവ. കെട്ടിടങ്ങളുടെ വയറിംഗിനു class-2 വയറുകൾ ഉപയോഗിക്കുക എന്ന് ആണ്‌ സ്റ്റാന്റേർഡുകൾ നിഷ്കർഷിക്കുന്നത്‌ (Indian standard – IS 694, IS 732 ഉൾപ്പടെ).എന്നാൽ ഇന്ന് നാട്ടിൽ സുലഭമായി ലഭ്യമായിട്ടുള്ളത്‌ class-5 വയറുകൾ അഥവാ ഫ്ലെക്സിബിൾ വയറുകൾ ആണ്‌. ഇവ ഉപയോഗിച്ച്‌ വയർ വലിക്കുവാൻ എളുപ്പമാണെങ്കിലും താരതമ്യേന വൈദ്യുത പ്രധിരോധം കൂടുതൽ ആയതിനാൽ സ്‌ഥിരമായി ചെറിയ അളവിൽ വൈദ്യുതി പാഴാകാൻ ഈ വയറുകൾ കാരണമാകുന്നു. എന്നാൽ “ഗൾഫ്‌” വയറുകൾ class-2 അഥവാ multi stranded (conductor) വയറുകൾ ആണ്‌. താരതമ്യേന വഴക്കം കുറഞ്ഞ വയറുകൾ ആണെങ്കിലും വൈദ്യുത ചാലക ശേഷി കൂടുതൽ ഉണ്ട്‌ ഇവയ്ക്ക്‌. ഇത്‌ ഗൾഫ്‌ വയറുകളുടെ മേന്മ ആണെന്ന് തിരിച്ചറിഞ്ഞ്‌ ആണ്‌ പലരും സ്വന്തം വീട്‌ വയറിംഗിനു അന്യ നാട്ടിൽ നിന്നും Ducab, Oman, SCC തുടങ്ങിയ വയറുകൾ കൊണ്ട്‌ വരുന്നത്‌. എന്നാൽ നാട്ടിലെ മിക്ക കമ്പനികൾക്കും class-2 വയറുകൾ ലഭ്യമാണ്‌. പക്ഷേ ശെരിയായ മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവവും, ആളുകളുടെ ഈ വിഷയത്തിലെ ഗ്രാഹ്യ കുറവും, കമ്പനികളുടെ ബിസിനസ്സ്‌ താൽപര്യങ്ങളും കാരണം വിപണിയിൽ കൂടുതലും ലഭ്യമായിട്ടുള്ളത്‌ പാനൽ വയറിംഗ്‌, മറ്റ് താൽകാലിക ആവശ്യങ്ങൾ എന്നിവയ്ക്ക്‌ നിഷ്കർഷിച്ചിട്ടുള്ള class-5 വയറുകൾ ആണ്‌. Electrician/contractor വയറുകൾ വാങ്ങുമ്പോഴും ലിസ്റ്റ്‌ കൊടുക്കുമ്പോഴും class-2 എന്ന് പ്രത്യേകം എഴുതുക. കടക്കാരേയും ഇത്‌ ബോധ്യപ്പെടുത്തുക. വയറുകളുടെ പാക്കറ്റ്‌ സൂക്ഷിച്ച്‌ പരിശോധിച്ചാൽ class-2 ആണോ എന്ന് അറിയാൻ കഴിയും. പ്രമുഖ ബ്രാൻഡ്കളിൽ ഒന്നായ ഫിനോലക്സ് കേബിൾസിന്റെ ഗോൾഡ് എന്ന മോഡൽ വയർ ക്ലാസ്സ്‌-2 ഉം, സിൽവർ എന്ന മോഡൽ ക്ലാസ്സ്‌-5 ഉം ആണ്. Havell’s ബ്രാൻഡ് ൽ ആണെങ്കിൽ സ്റ്റാൻഡേർഡ് എന്ന മോഡൽ ക്ലാസ്സ്‌-2 ഉം, Reo എന്ന മോഡൽ ക്ലാസ്സ്‌-5 ഉം ആണ്.മറ്റുള്ള ബ്രാൻഡ്കളും രണ്ടു കാറ്റഗറിയിലും വയറുകൾ ഇറക്കുന്നുണ്ട്. എന്നാൽ പ്രൊജക്റ്റ്‌ കോയിലുകൾ എന്ന രീതിയിൽ വരുന്ന 180 മീറ്റർ റോളുകൾ class-5 ആണ് വരുന്നത്. Class-2 മോഡൽ 90 മീറ്റർ റോൾ ആയി ആയി ആണ് കമ്പനികൾ ഇറക്കുന്നത്. Class-2 ഗ്രേഡിൽ ഉള്ള 1sq mm size wire ൽ ‘0.3mm’ ന്റെ 14 ഇഴ കമ്പിയാണ് ഉണ്ടാവുക.. എന്നാൽ Class-5 ഗ്രേഡിൽ ഉള്ള 1sq mm size wire ൽ ‘0.2mm ന്റെ 28 ഇഴ കമ്പികൾ ആണ് ഉള്ളത്. വീട് വയറിങ്ങിനു ഗൾഫ് സ്റ്റാൻഡേർഡ് ഉള്ള wire മാത്രം ഉപയോഗിക്കണം എന്നുള്ളവർക്ക് class-2 wire തന്നെ വാങ്ങിക്കാവുന്നതാണ്.വിലയിൽ class-2 വയറിനു class-5 നേക്കാൾ 5% വരെ കൂടുതൽ ആകാം. Class-5 wire ഫ്ളക്സ്ബിൾ ആണെങ്കിൽ. Class-2 wire കുറച്ച് ഹാർഡ് ആണ്.അതുകൊണ്ടു തന്നെ wire കളുടെ എണ്ണത്തിനും, വണ്ണത്തിനും അനുസരിച്ച രീതിയിൽ പൈപ്പിങ് ചെയ്തിട്ടുണ്ടായിരിക്കണം. നിങ്ങളുടെ വീടിന്റെ നിർമാണത്തിൽ മറ്റുള്ള കാര്യങ്ങൾക്കു കൊടുക്കുന്ന അതെ ശ്രദ്ധ തന്നെ വയറിങ്ങിന്റെയും, പ്ലമ്പിങ്ങിന്റെയും കാര്യത്തിലും ഉണ്ടായിരിക്കുക.. കാരണം അത് നിങ്ങളുടെ ദൈനംദിന ജീവിതമായി ബന്ധപ്പെടുന്നതാണ് പല തരത്തിലും.
യാത്രയെ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവുകയില്ല. എല്ലാവർക്കും യാത്ര ചെയ്യാൻ ഇഷ്ടമാണ്. എന്നാൽ ചില സമയത്ത് നമ്മൾ യാത്ര ചെയ്യുന്ന സമയത്ത് ഇപ്പോൾ ഫാമിലി ആയിട്ട് പോവുകയാണെങ്കിൽ വീട്ടിൽ ഉള്ള ആരെങ്കിലും ഒരാൾ പറയും ഞാൻ വരുന്നില്ല നിങ്ങൾ പോയിക്കോ കാരണം എന്താണ് എന്ന് തിരക്കി കഴിയുമ്പോൾ അവർ പറയും ഞാൻ വന്നു കഴിഞ്ഞാൽ വഴി നീളെ ഛർദ്ദിക്കും. അതുകൊണ്ട് നിങ്ങളുടെ യാത്രയും കുളമാകും. ഇങ്ങനെ പറയുന്ന ചില ആളുകളുണ്ട്. കാരണം അത് അവരുടെ പ്രശ്നമല്ല. ചില ആളുകൾക്ക് ദൂരമുള്ള യാത്ര പോകുന്ന സമയത്ത് എയർപോർട്ടുകൾ അല്ലെങ്കിൽ മറ്റ് ദൂര യാത്രയ്ക്ക് പോകുമ്പോള് വഴിനീളെ ശർദ്ദിക്കും. കൂടെ പോകുന്ന ആളുകൾക്ക് കൂടി അത് ഭയങ്കരമായി ബുദ്ധിമുട്ട് ഉണ്ടാക്കും. അപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വേണ്ടിയിട്ടുള്ള വഴിയാണ് എന്ന് കാണിക്കാൻ പോകുന്നത്. ചെറിയ ഒരു ടിപ്പ് ആണ്. നിങ്ങൾ തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കണം. നിങ്ങൾക്ക് പെട്ടെന്നുതന്നെ റിസൾട്ട് കിട്ടും. അത് കൂടാതെ തന്നെ രണ്ടുമൂന്നു ടിപ്പുകൾ കൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അത് ടൂറിസ്റ്റ് ബസ്സുകൾ ഒക്കെ ഓടിക്കുന്ന ഡ്രൈവർമാർ ചെയ്യുന്ന ട്ടിപ്പുകളാണ്. അത് ഈ വീഡിയോയുടെ അവസാനം നിങ്ങൾക്ക് പറഞ്ഞു തരാം. നമുക്ക് വീഡിയോയിലേക്ക് കടക്കാം. അപ്പോൾ ആദ്യം നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു ഒന്നര ലിറ്റർ വെള്ളമാണ്. സാധാരണ പച്ചവെള്ളം ആണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ഇത്‌ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം. ഇനി അങ്ങാടി കടയിൽ കിട്ടുന്ന മലരാണ് ആവശ്യമായിട്ടുള്ളത്. പലചരക്ക് കടകളിൽ ലഭ്യമാണ്. ഒരു 100 ഗ്രാം വാങ്ങിച്ച് അതിനുശേഷം ഒരു പിടി ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
അമിതമായ വണ്ണവും വയറും ഒക്കെ ഉള്ള ഉള്ള ആളുകളാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് വേണ്ടിയുള്ള ഒരു നല്ല ടിപ്പ് ആണ് ഇവിടെ പറയാൻ പോകുന്നത്. അമിതമായുള്ള വണ്ണവും വയറും വളരെ പെട്ടെന്ന് കുറയ്ക്കുവാനുള്ള ഡ്രീങ്ക്. നിങ്ങളുടെ ഒരുപാട് സംശയങ്ങൾക്കുള്ള വീഡിയോയാണിത്. നമുക്ക് ആവശ്യമായിട്ടുള്ളത് മുതിരയാണ്. ഇത്‌ എല്ലാ കടകളിലും വാങ്ങിക്കുവാൻ കിട്ടുന്ന ഒരു സംഭവമാണ്. പണ്ടുകാലങ്ങളിൽ നമ്മുടെ വീടുകളിൽ ഒക്കെ കൃഷി ചെയ്തിരുന്ന ഒരു സംഭവമാണ് മുതിര എന്ന് പറയുന്നത്. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് മുതിര. മുതിര നാല് ടേബിൾ സ്പൂൺ എടുത്തിട്ടുണ്ട്. ഈ അളവ് നിങ്ങൾക്ക് കൂട്ടാവുന്നതാണ്. അതനുസരിച്ച് തന്നെ ബാക്കിയുള്ള ചേരുവകളുടെ അളവ് കൂട്ടാം. അതുപോലെ തന്നെ രണ്ട് ടേബിൾസ്പൂൺ ചെറിയ ജീരകവും കൂടി എടുക്കുക. അതായത് നല്ലജീരകം. ഇനി നമുക്ക് വേണ്ടത് ചുക്ക് ആണ്. ഇവിടെ ചുക്ക് എടുത്തിട്ടുണ്ട്. ഇനി നിങ്ങളുടെ കയ്യിൽ ചുക്ക് ഇല്ല എന്നുണ്ടെങ്കിൽ ചുക്കുപൊടിയും നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്. ചുക്കുപൊടി ഉപയോഗിക്കുമ്പോൾ ഒരു അര ടേബിൾ സ്പൂൺ ചുക്ക്പോടി ഉപയോഗിക്കുക. മൂന്നും കൂടി നമുക്ക് ഒന്നു നല്ലതുപോലെ പൊടിച്ചെടുക്കാം. കൂടുതലായി നിങ്ങൾ തയ്യാറാക്കുന്നു എന്ന് ഉണ്ടെങ്കിൽ അതനുസരിച്ച് തന്നെ അളവുകൾ എടുക്കുക. ഇപ്പോൾ ഇത് എല്ലാതും കൂടി നല്ലതുപോലെ പൊടിച്ചെടുത്തിട്ടുണ്ട്. എങ്ങനെയാണ് കഴിക്കുന്നത് എന്ന് കൂടി പറഞ്ഞു തരാം. ഒരു ഗ്ലാസ് വെള്ളം നമുക്ക് നല്ലതുപോലെ ചൂടാക്കാൻ വയ്ക്കാം. ഈ ഒരു ഗ്ലാസ് വെള്ളം ചൂടായി വരുമ്പോൾ ഈ പൊടിയിൽ നിന്നും ഒരു ടേബിൾസ്പൂൺ എടുത്ത് ഇതിലേക്ക് ഇടുക. നല്ലതുപോലെ തിളച്ചു വന്നതിനു ശേഷം അരിച്ചെടുത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ഈ സംഭവം നടക്കുമ്പോള്‍ എന്റെ പ്രായം 21. എന്റെ പെങ്ങള്‍ ഷൈനിക്ക് 18 വയസ്സ്. ഷൈനി പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയിട്ട് ഇരിക്കുന്ന മധ്യവേനലവധി സമയത്താണ് ഇത് നടക്കുന്നത്. സാമാന്യം സമ്പത്ത് ഉണ്ടായിരുന്ന ഞങ്ങളുടെ വീട്ടില്‍ സദാ പോഷക സമൃദ്ധമായ ഭക്ഷണം ആയിരുന്നു. മിക്ക ദിവസവും നല്ല മീനും ഇറച്ചിയും കാണും. ഷൈനി വലിയ ഇറച്ചിപ്രിയ ആയിരുന്നു. അവളുടെ പ്രായമുള്ള മറ്റ് പെണ്‍കുട്ടികളേക്കാള്‍ അമിതമായ ശരീരവളര്‍ച്ച അവള്‍ക്ക് ഉണ്ടായിരുന്നു. ഒരിക്കല്‍ അമ്മ അയലത്തെ ആന്റിയോട്‌ പറയുന്നത് ഞാന്‍ കേട്ടു “പെണ്ണ് ഇരിക്കുന്ന ഇരിപ്പിലാ വളര്‍ന്നത്. മൂന്നു മാസം മുന്പ് വാങ്ങിക്കൊടുത്ത ബ്രാ അവള്‍ക്ക് ഇപ്പോള്‍ ചേരുന്നില്ല” “പെണ്‍പിള്ളാര്‍ അങ്ങനെയാ കൊച്ചമ്മേ..വേഗം വളരും” ആന്റി പറഞ്ഞു. “ഹോ എന്നാലും ഇത് കുറെ കൂടുതലാ” ഇങ്ങനെയൊക്കെ ആണെങ്കിലും ഞാന്‍ അവളെ മറ്റൊരു രീതിയില്‍ കണ്ടിരുന്നില്ല. നല്ല വെണ്ണ നിറവും തുടുത്ത് സുന്ദരമായ മുഖവും ഉണ്ടായിരുന്ന ഷൈനി അതിസുന്ദരി ആയിരുന്നു. ചോര നിറം ആണ് അവളുടെ ചുണ്ടുകള്‍ക്ക്. അവളോടുള്ള എന്റെ മനോഭാവം മാറുന്നത് എന്റെ സുഹൃത്ത് നല്‍കിയ ഒരു പുസ്തകം കാരണമാണ്. ആങ്ങളയും പെങ്ങളും തമ്മിലുള്ള ലൈംഗികബന്ധം ആദ്യമായാണ് ഞാന്‍ വായിക്കുന്നത്. അത് വായിച്ചു ഞാന്‍ പല തവണ സ്വയംഭോഗം ചെയ്തു. അതിനു ശേഷം ഷൈനിയെ കാണുമ്പൊള്‍ എന്റെ മനസ് മറ്റൊരു രീതിയിലേക്ക് മാറിയിരുന്നു. അവളുടെ സൌന്ദര്യം അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലാകുന്നത്. നെഞ്ചില്‍ ഒതുങ്ങാത്ത മുഴുപ്പ് ഉണ്ടായിരുന്നു അവളുടെ തെറിച്ച മുലകള്‍ക്ക്. ആ പ്രായത്തില്‍ തന്നെ അവളുടെ ചന്തികള്‍ തെന്നി കയറി ഇറങ്ങുമായിരുന്നു. കൊഴുത്ത കൈകളും കണംകാലുകളും. ചന്തികള്‍ വരെ വളര്‍ന്ന് ഇറങ്ങിയിരിക്കുന്ന ചുരുണ്ട പനങ്കുല പോലെ ഉള്ള മുടി. സദാ വിയര്‍ത്ത കക്ഷങ്ങള്‍. അവളുടെ കൊഴുത്ത തുടകള്‍ അകത്തി തുടുത്ത് പിളര്‍ന്ന് ഇരിക്കുന്ന അവളുടെ ഇളം പൂറു കാണാന്‍ എനിക്ക് അദമ്യമായ ആര്‍ത്തി തോന്നി. പക്ഷെ ഒരു ചാന്‍സും ഒത്തു വന്നില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം അച്ഛനും അമ്മയും കൂടി ദൂരെ ഒരു വിവാഹത്തിന് പോയി. വീട്ടില്‍ ഞാനും ഷൈനിയും തനിച്ചായി. ഉച്ചയ്ക്ക് ചോറുണ്ട ശേഷം ഞാന്‍ മുന്‍പിലെ മുറിയില്‍ ചെന്നിരുന്ന് ഒരു മാസിക എടുത്ത് മറിച്ചു. എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഷൈനിയെ മറ്റൊരു രീതിയില്‍ കാണാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് അവളെ തനിച്ചു കിട്ടുന്നത്. പക്ഷെ എന്റെ ആഗ്രഹം എങ്ങനെ നടക്കുമെന്ന് എനിക്ക് ഒരു ഊഹവും ഇല്ലായിരുന്നു. മാസിക വായിക്കുന്ന വ്യാജേന ഞാന്‍ പല മാര്‍ഗ്ഗങ്ങളും ആലോചിച്ചു നോക്കി. ഷൈനി പുറത്ത് എന്തോ കഴുകുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ ചെന്ന് ജനലിലൂടെ നോക്കി. അവള്‍ തുണി കഴുകുകയാണ്. എനിക്ക് പുറം തിരിഞ്ഞു കുനിഞ്ഞു നിന്നിരുന്ന അവളുടെ അരപ്പാവാടയുടെ താഴെ വെണ്ണ നിറമുള്ള കൊഴുത്ത കണംകാലുകള്‍ ആര്‍ത്തിയോടെ ഞാന്‍ നോക്കി. വിരിഞ്ഞു വിടര്‍ന്ന ചന്തികള്‍ അവള്‍ അനങ്ങുന്നത് അനുസരിച്ച് ഇളകി. മൂത്തുമുഴുത്ത കുണ്ണയും തടവി ഞാന്‍ തിരികെ ചെന്നിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഷൈനി അകത്ത് കയറി പിന്‍വാതില്‍ അടച്ചുപൂട്ടുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ മാസിക നിവര്‍ത്തി. ഷൈനി അകത്ത് കയറി നേരെ എന്റെ മുന്‍പില്‍ വന്നു ഫാനിന്റെ താഴെ നിന്നു. “ഓ.. എന്ത് ചൂടാ…” അവള്‍ മുടി വിടര്‍ത്തിഇട്ടുകൊണ്ട് സ്വയം പറഞ്ഞു. ഞാന്‍ നോക്കി. ഒരു ബ്രൌണ്‍ അരപ്പാവാടയും ഇളം ചുവപ്പ് നിറമുള്ള ടൈറ്റ് ഷര്‍ട്ടും ആയിരുന്നു അവളുടെ വേഷം. എന്റെ ശ്വാസമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചോ എന്ന് ഞാന്‍ സംശയിച്ചു. അവള്‍ ഇട്ടിരുന്ന ഷര്‍ട്ടിന്റെ മുന്‍ഭാഗം മുഴുവന്‍ നനഞ്ഞിരുന്നു. അവളുടെ മുഴുത്ത മുലകള്‍ ആ നനഞ്ഞ ഷര്‍ട്ടിന്റെ അടിയില്‍ തെറിച്ചു ത്രസിച്ചു നില്‍ക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു. അവള്‍ ബ്രാ ധരിച്ചിരുന്നില്ല. മുലഞെട്ടുകള്‍ തുറിച്ചു നിന്നിരുന്നു. ഷര്‍ട്ടിന്റെ താഴത്തെ ബട്ടണുകള്‍ വിടര്‍ന്നു വയറും പൊക്കിളും കാണിച്ചായിരുന്നു അവളുടെ നില്‍പ്പ്. എന്റെ തൊണ്ട വരളുകയും രക്തം തിളയ്ക്കുകയും ചെയ്തു. “നിന്റെ ഉടുപ്പ് നനഞ്ഞല്ലോ..” ഞാന്‍ പണിപ്പെട്ടു തൊണ്ട നനച്ചുകൊണ്ട് പറഞ്ഞു. “വെള്ളം വീണു.. കുറെ കാറ്റ് കൊണ്ടാല്‍ ഉണങ്ങിക്കോളും” ഞാന്‍ മുലകള്‍ കാണുന്നു എന്നറിഞ്ഞിട്ടും കൂസാതെ അവള്‍ പറഞ്ഞു. പിന്നെ അവള്‍ നേരെ അടുത്തുണ്ടായിരുന്ന കട്ടിലില്‍ കയറി മലര്‍ന്നു കിടന്നു. “ഹാ.. നല്ല സുഖം ഇങ്ങനെ കിടക്കാന്‍..” അവള്‍ പറഞ്ഞു. മദം മുറ്റിയ പെണ്ണിന്റെ മലര്‍ന്നുള്ള കിടപ്പ് കണ്ടു എന്റെ ചങ്ക് പടപടാ മിടിച്ചു. “എനിക്കും താ ചേട്ടാ എന്തെങ്കിലും വായിക്കാന്‍” അവള്‍ എന്നെ നോക്കി പറഞ്ഞു. ഞാന്‍ ഒരു സിനിമാ മാസിക എടുത്ത് അവള്‍ക്ക് കൊടുത്തു. വയറും പൊക്കിളും കാണിച്ചുള്ള ആ കിടപ്പ് അടുത്തു നിന്ന് ഞാന്‍ കണ്ടു.അവള്‍ മാസിക എടുത്ത് നിവര്‍ത്തി താളുകള്‍ മറിച്ചു. അവള്‍ അറിയാതെ ഞാന്‍ അവളെത്തന്നെ നോക്കുകയായിരുന്നു. ഇടയ്ക്ക് അവള്‍ നിവര്‍ത്തി വച്ചിരുന്ന കാലുകളില്‍ ഒരെണ്ണം മുകളിലേക്ക് മടക്കി വച്ചു. മുട്ടില്‍ നിന്നും പാവാട താഴേക്ക് തെന്നി മാറി അവളുടെ കൊഴുത്ത തുട പകുതിയോളം പുറത്തായി. കുഞ്ഞുരോമങ്ങള്‍ വളര്‍ന്നിരുന്ന വെണ്ണ നിറമുള്ള കനത്ത തുടകള്‍ ആയിരുന്നു അവളുടേത്‌. എന്റെ നിയന്ത്രണം തെറ്റിക്കുന്ന കാഴ്ച ആയിരുന്നു അത്. ഇത്ര വണ്ണം താഴെ ഉണ്ടെങ്കില്‍ മുകളില്‍ എന്തുമാത്രം കാണും എന്ന് ഞാന്‍ ആലോചിച്ചുനോക്കി. അവള്‍ അലസമായി മാസിക മറിച്ചു. പിന്നെ അത് മാറ്റി വച്ചിട്ട് അവള്‍ എന്നെ നോക്കി. “ബോറടിക്കുന്നു ചേട്ടാ…” അവള്‍ ചിണുങ്ങി. “ശരിയാ.” ഞാനും പറഞ്ഞു. “നമുക്ക് എന്തെങ്കിലും കളിക്കാം” അവള്‍ ചോദിച്ചു. “എന്ത്?” “ചേട്ടന്‍ പറ…” “ചെസ്സ്‌ ആയാലോ” “ഓ..അതൊന്നും വേണ്ട.. വേറെന്തെങ്കിലും കളി.. നല്ല സുഖമുള്ളത്” അവള്‍ പറഞ്ഞു. അവള്‍ എന്താണ് സുഖമുള്ള കളി എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. “നീ തന്നെ പറ” ഞാന്‍ പറഞ്ഞു. “ഓ.. എനിക്കറിയില്ല. ചേട്ടന്‍ പറ” അവള്‍ ചിണുങ്ങലോടെ ചുണ്ട് മലര്‍ത്തി. ചുവന്നു തുടുത്ത ആ മാംസദളം എന്നെ ഹരം കൊള്ളിച്ചു. അത് കടിച്ചു ചപ്പാന്‍ എനിക്ക് ആര്‍ത്തി തോന്നി. എന്റെ കുബുദ്ധി ഉണര്‍ന്നു. “നമുക്ക് പുതിയ ഒരു കളി കളിക്കാം” ഞാന്‍ പറഞ്ഞു. അവള്‍ ഒന്നും പറയാതെ ചുണ്ട് മലര്‍ത്തി വച്ച് എന്നെത്തന്നെ നോക്കി. “കള്ളനും കള്ളിയും” ഞാന്‍ പറഞ്ഞു. അവളുടെ മുഖം തുടുത്തു. ‘അതെന്ത് കളിയാ” “നല്ല സുഖമുള്ള കളിയാ.. നമ്മള്‍ രണ്ടാളും കള്ളനും കള്ളിയും ആണ്.” ഞാന്‍ എന്റെ കഴുത്തില്‍ കിടന്ന ചെറിയ മാല ഊരിക്കൊണ്ട് പറഞ്ഞു “ഞാന്‍ ഈ മാല ഒളിപ്പിച്ചു വച്ചിട്ടു ഉറങ്ങുന്നത് പോലെ കിടക്കും; നീ വന്നു അത് കണ്ടുപിടിക്കണം” “എവിടെ ഒളിപ്പിക്കും” അവള്‍ വിരല്‍ കടിച്ചുകൊണ്ട് ചോദിച്ചു. “എന്റെ ശരീരത്തില്‍ എവിടെയെങ്കിലും..” അവളുടെ ഭാവം നിരീക്ഷിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അവളുടെ മുഖം തുടുത്ത് നാണം വിടരുന്നത് ഞാന്‍ കണ്ടു. “പിന്നെ നീ അത് ഒളിപ്പിക്കണം. ഞാന്‍ വന്നു തപ്പി കണ്ടു പിടിക്കും.. അങ്ങനെ അവസാനം ആര്‍ക്കു കിട്ടാതെ വരുന്നോ..അയാള്‍ തോല്‍ക്കും..പക്ഷെ ശരീരത്തില്‍ മാത്രമേ ഒളിപ്പിക്കാവൂ” അവള്‍ ചുണ്ട് മലര്‍ത്തി എന്നെ നോക്കിക്കൊണ്ട് കാലുകള്‍ രണ്ടും കവച്ചുവച്ച് കിടന്നു. സ്കര്‍ട്ട് താഴേക്ക് മാറി തുടകള്‍ ഏതാണ്ട് മുക്കാലും പുറത്തായി. അവള്‍ക്ക് കടി മൂത്തുള്ള കിടപ്പാണെന്നു എനിക്ക് ഉറപ്പായി. ‘കളിക്കാം” ഞാന്‍ ചോദിച്ചു. “അച്ഛനും അമ്മയും വന്നാലോ” അവള്‍ ചോദിച്ചു. അപ്പോള്‍ എന്റെ ഉദ്ദേശം അവള്‍ക്ക് മനസ്സിലായി എന്നത് ഏറെക്കുറെ ഉറപ്പായി. “അവര് രാത്രിയെ വരൂ..ഇപ്പോള്‍ സമയം രണ്ടര അല്ലെ ആയുള്ളൂ” ഞാന്‍ പറഞ്ഞു. അവള്‍ ക്ലോക്കില്‍ നോക്കി..പിന്നെ എഴുന്നേറ്റ് ഇരുന്നു. ‘കതകും ജനലുമൊക്കെ അടച്ചേക്കാം അല്ലെ ചേട്ടാ” അവള്‍ ചോദിച്ചു. ഞാന്‍ മൂളി. അവള്‍ എഴുന്നേറ്റു അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി. കൈകള്‍ പൊക്കിയപ്പോള്‍ ഷര്‍ട്ട് അകന്നു വയര്‍ നല്ല പോലെ പുറത്ത് കണ്ടു. “നീ അകത്തെ മുറിയില്‍ കിടന്നോ.. ഞാന്‍ ഈ റൂമില്‍ കിടന്നോളാം” ഞാന്‍ മുന്‍പിലെ കതകടച്ചുകൊണ്ടു പറഞ്ഞു. അവള്‍ മൂളി. “ആദ്യം ചേട്ടന്‍ ഒളിപ്പിക്കണം..പിന്നെ ഞാന്‍” അവള്‍ പറഞ്ഞു. ഞാന്‍ മൂളി. അവള്‍ അകത്തേക്ക് പോയി. പിന്നില്‍ ഇളകി മറിയുന്ന അവളുടെ നിതംബങ്ങള്‍ ഞാന്‍ ഭ്രാന്തമായി നോക്കി. ഞാന്‍ ജനലുകളും അടച്ചിട്ട് മുറിയില്‍ ചെന്ന് കിടന്നു. അവളും ജനലുകള്‍ അടയ്ക്കുന്ന ശബ്ദം ഞാന്‍ കേട്ടു. “വരട്ടെ ചേട്ടാ” അവള്‍ ചോദിച്ചു. ഞാന്‍ മൂളി. ഞാന്‍ മാല എന്റെ മടിക്കുത്തില്‍ വച്ച് മലര്‍ന്നു കിടന്നു. ഷൈനി വന്നു. അവള്‍ വന്നു എന്റെ ശരീരം അവിടവിടെ തപ്പി. അവസാനം മടിയില്‍ നിന്നും അതെടുത്ത് കൊണ്ട് പോയി. “ഞാന്‍ കിടന്നു..വാ ചേട്ടാ” അവള്‍ വിളിച്ചു. ഞാന്‍ ചെന്നു. അവള്‍ കട്ടിലില്‍ മലര്‍ന്നു കിടപ്പുണ്ടായിരുന്നു. ഞാന്‍ അവളുടെ കണംകാലുകള്‍ തൊട്ടു മേലോട്ട് തപ്പി. പാവാടയുടെ മുകളിലൂടെ അവളുടെ കനത്ത തുടകള്‍ ഞാന്‍ അമര്‍ത്തി. കൈകളും മുലകളും ഞാന്‍ അമര്‍ത്തി. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മാല ഞാന്‍ എടുത്തു. എന്റെ കുണ്ണ ഉലക്ക പോലെ മൂത്തിരുന്നു. വീണ്ടം ഞാന്‍ പോയി കിടന്നു. ഇത്തവണ ഞാന്‍ മാല എന്റെ ചന്തിയുടെ താഴെ വച്ചു. ഷൈനി വന്നു തപ്പി. അവളുടെ കൈ ഒന്ന് രണ്ടു തവണ എന്റെ കുണ്ണയില്‍ മുട്ടി. “എവിടാന്നു പറ” അവള്‍ കിതപ്പോടെ പറഞ്ഞു. “അടിയില്‍ നോക്ക്” ഞാന്‍ പറഞ്ഞു. ചന്തിയുടെ അടിയില്‍ കൈയിട്ടു അവള്‍ അതെടുത്തു. വീണ്ടും അവള്‍ കിടന്നു, ഞാന്‍ ചെന്നു. ഇത്തവണ ഞാന്‍ അവളുടെ മേല്‍ കയറി ഇരുന്നു. നേരെ പൂറിന്റെ മുകളില്‍. അവള്‍ ചുണ്ട് മലര്‍ത്തി അമര്‍ത്തി ചിരിച്ചു. ഞാന്‍ അവളുടെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരി. ഷര്‍ട്ട് രണ്ടു വശത്തേക്കും മാറ്റി. അവളുടെ മുഴുത്ത മുലകള്‍ പൂര്‍ണ്ണ നഗ്നമായി. അവയുടെ ഇളം ബ്രൌണ്‍ നിറമുള്ള ചെറിയ ഞെട്ടുകള്‍ തുറിച്ചു നിന്നു. ഞാന്‍ മുലകള്‍ അമര്‍ത്തിക്കൊണ്ട് തപ്പി. അവളുടെ ഇടതു കക്ഷത്തില്‍ മാല ഞാന്‍ കണ്ടു. കക്ഷത്തിലെ രോമത്തിന്റെ ഇടയില്‍ നിന്നും മാല ഞാന്‍ എടുത്തു. ഞാന്‍ പോയി വീണ്ടും കിടന്നു. ഷൈനി മുലകള്‍ കാണിച്ചുകൊണ്ട് എന്റെ റൂമില്‍ വന്നു നേരെ എന്റെ കുണ്ണയുടെ മുകളില്‍ കയറി ഇരുന്നു. “ഉം..ഉം…” എന്ന് പറഞ്ഞുകൊണ്ട് അവള്‍ പൂറു കുണ്ണയില്‍ ഉരച്ചു. എന്റെ ശരീരം മൊത്തം അവള്‍ തപ്പി. ഞാന്‍ ഷഡ്ഡിയുടെ അകത്താണ് മാല വച്ചിരുന്നത്. അവള്‍ എന്റെ മുകളില്‍ ഇരുന്നു എന്റെ തലയുടെ അടിയില്‍ നോക്കി. അപ്പോള്‍ മുലകള്‍ എന്റെ മുഖത്ത് ശരിക്കും അമര്‍ന്നു. “എവിടാ” അവള്‍ കിതച്ചുകൊണ്ട് ചോദിച്ചു. “നീ ഇരിക്കുന്നതിന്റെ അടിയിലുണ്ട്” ഞാന്‍ പറഞ്ഞു. “അകത്താണോ” അവള്‍ ചോദിച്ചു. ഞാന്‍ മൂളി. അവള്‍ പിന്നിലേക്ക് നിരങ്ങി മാറി എന്റെ ഷഡ്ഡിയുടെ അകത്തേക്ക് കൈ ഇട്ടു. കനത്ത് മുഴുത്തിരുന്ന എന്റെ കുണ്ണയില്‍ അവള്‍ പിടിച്ചു. അവളറിയാതെ ഒരു സീല്കാരശബ്ദം അവളില്‍ നിന്നുയര്‍ന്നു. മാലയോടൊപ്പം കുണ്ണയും അവള്‍ പുറത്തേക്ക് എടുത്തു. രാജവെമ്പാലയെ പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന എന്റെ മുഴുത്ത കുണ്ണയിലേക്ക് അവള്‍ ആര്‍ത്തിയോടെ നോക്കി. “എന്ത് വലുപ്പം..” അവള്‍ അറിയാതെ പറഞ്ഞു. എന്നിട്ട് അവള്‍ ഇറങ്ങി മാലയുമായി പോയി. ഞാന്‍ എഴുന്നേറ്റ് ഷഡ്ഡി ഊരിക്കളഞ്ഞു. ലുങ്കി മാത്രം ഉടുത്ത് ഞാന്‍ ചെന്നു. ഷൈനി മലര്‍ന്നു കിടന്നിരുന്നു. പാവാട മേലേക്ക് കയറി തുടകള്‍ മുഴുവനും കാണിച്ചായിരുന്നു കിടപ്പ്. കറുപ്പ് നിറമുള്ള അവളുടെ പാന്റീസിന്റെ ഉള്ളില്‍ പൂറു മുഴച്ചു നിന്നു. “ചേട്ടന്‍ ഒരുപാടു നേരം ഇരിക്കണം കേട്ടോ..ഇനി ഞാന്‍ വരുന്നില്ല…ചേട്ടന്‍ തന്നെ ചെയ്‌താല്‍ മതി” അവള്‍ പറഞ്ഞു. “എന്നെ പണ്ണിക്കോ ചേട്ടാ..എനിക്ക് കടി സഹിക്കാന്‍ വയ്യേ” എന്നുള്ള സന്ദേശം ആ സംസാരത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ അവളുടെ മേല്‍ കയറി ഇരുന്നു മുലകള്‍ ഞെക്കി. അവളുടെ വായ തുറന്നു അതില്‍ ഞാന്‍ കൈ ഇട്ടു നോക്കി. പിന്നെ ഇറങ്ങി പാവാടയുടെ ചരട് അഴിച്ചു. അത് കാലിലൂടെ ഞാന്‍ ഊരിക്കളഞ്ഞപ്പോള്‍ അവള്‍ കമിഴ്ന്നു കിടന്നു. ഷര്‍ട്ട് പിന്നിലൂടെ ഞാന്‍ ഊരിമാറ്റി. പാന്റീസ് മാത്രം ഇട്ടു കമിഴ്ന്നു കിടക്കുന്ന ഷൈനിയുടെ കൊഴുത്ത ശരീരം ഞാന്‍ നോക്കി. വിരിഞ്ഞ ചന്തികള്‍ക്ക് ഇടയിലേക്ക് കയറിക്കിടക്കുന്ന ടൈറ്റ് പാന്റീസ്. അതിന്റെ അടിഭാഗം മൊത്തം നനഞ്ഞു കുതിര്‍ന്നിരുന്നു. ഞാന്‍ അവളുടെ തുടകള്‍ പരമാവധി അകത്തി വച്ചു. പിന്നെ അകം തുടകളില്‍ കൈ ഓടിച്ചു. പൂറില്‍ നിന്നും ഒലിച്ചിറങ്ങിയ മദജലം അവിടം നനച്ചിരുന്നു. ഞാന്‍ ആ കൊഴുത്ത മദജലം കൈകൊണ്ട് തൊട്ടു നക്കി. അവളുടെ പൂറിന്റെ രുചി അനുപമമായിരുന്നു. ഞാന്‍ കമിഴ്ന്നു കിടന്നു മുഖം അവിടെ പൂഴ്ത്തി പൂറിന്റെ മാദകഗന്ധം കുറെ നേരം നുകര്‍ന്നു. “ഇതിനകത്താണോ” ഞാന്‍ ചോദിച്ചു. അവള്‍ മൂളി. “ഊരിക്കോട്ടേ” ഞാന്‍ വിറയലോടെ ചോദിച്ചു. അവള്‍ മിണ്ടിയില്ല. ഞാന്‍ പാന്റീസ് രണ്ടു കൈകള്‍ കൊണ്ടും വലിച്ചൂരി. അവളുടെ കൊഴുത്ത മദജലം ഒരു നൂലുപോലെ നീണ്ടു ഊരിയപ്പോള്‍.പാന്റീസിന്റെ ഉള്ളില്‍ പറ്റിയിരുന്ന മദജലം ഞാന്‍ ആര്‍ത്തിയോടെ നക്കി. ആ ഭാഗം ഞാന്‍ വായിലാക്കി ചപ്പി. “എന്തെടുക്കുവാ” അവള്‍ ചോദിച്ചു. “നിന്റെ ഷഡ്ഡി നക്കുവാ” ഞാന്‍ പറഞ്ഞു. അവള്‍ കുലുങ്ങി ചിരിച്ചു. അവള്‍ കണംകാലുകള്‍ പൊക്കി ഇരുവശത്തേക്കും ആട്ടി. നടുക്ക് രോമം നിറഞ്ഞ അവളുടെ പൂറു ഞാന്‍ കണ്ടു. അതിന്റെ ഉള്ളില്‍ നിന്നും പുറത്തേക്കു ചാടിയിരുന്ന മാലയും വലിയ കന്തും. ഒരു ഇറച്ചിക്കഷണം പോലെ മുഴുത്ത കന്തായിരുന്നു അവളുടേത്‌. ഞാന്‍ മാല എടുത്ത് വായിലിട്ടു ചപ്പിയിട്ടു മാറ്റി വച്ചു. പിന്നെ അവളുടെ തുടകളുടെ ഇടയിലേക്ക് കയറി ചന്തികള്‍ വലിച്ചു പിളര്‍ത്തി കൊതം നോക്കി. അതിനു ചുറ്റും കുഞ്ഞു രോമങ്ങള്‍ വളര്‍ന്നിരുന്നു. ഞാന്‍ കുനിഞ്ഞു അവളുടെ കൊതം നക്കി. അവള്‍ സുഖം കൊണ്ട് പുളഞ്ഞുപോയി. ഞാന്‍ താഴെ നിന്നും മേലേക്ക് പൂറും കൊതവും അമര്‍ത്തി നക്കി. അവള്‍ ഇക്കിളിയായി എന്നെ പിടിച്ചു തള്ളി. ഞങ്ങള്‍ ഉരുണ്ട് പിരണ്ടു അവള്‍ മലര്‍ന്നു വീണു. ഞാന്‍ അവളെ എന്നിലേക്ക് ചേര്‍ത്ത് മുഖം പൂറില്‍ അമര്‍ത്തി. എന്റെ മുഖം മൊത്തം നനഞ്ഞു. അവളുടെ മുഴുത്ത കന്ത് ഞാന്‍ വായിലാക്കി ചപ്പി. ‘ആഹ്..ഊഫ്…ഇല്സ്സ്” അവള്‍ സുഖം മൂത്ത് കരഞ്ഞു. ഞാന്‍ ഭ്രാന്ത് പിടിച്ചത് പോലെ അവളുടെ പൂറു ചപ്പിക്കുടിച്ചു. കൊതവും പൂറും ഞാന്‍ കടിച്ചു ചപ്പി. പ്ലക് പ്ലക് എന്നുള്ള ശബ്ദം അവിടെ മുഴങ്ങി. ഷൈനി കിടന്നു പുളഞ്ഞു. അവള്‍ എന്റെ മുഖം പിടിച്ചു പൂറിലേക്ക് അമര്‍ത്തി. ഞാന്‍ നാവ് പൂറു പിളര്‍ത്തി അതിലേക്ക് ചുഴറ്റി കയറ്റി. “ആഹ്..ഒഹ്ഹ…ഉം..ഉം…” അവള്‍ സുഖം സഹിക്കാനാകാതെ ഞരങ്ങി. ഞാന്‍ ആഞ്ഞാഞ്ഞു നക്കി. ഷൈനി തുടകള്‍ക്കിടയില്‍ എന്റെ തല അമര്‍ത്തി എന്നെ മലര്‍ത്തി കിടത്തി എന്റെ മുഖത്തേക്ക് ഇരുന്നു. ഞാന്‍ അത് ചപ്പിക്കടിച്ചു പറിച്ചു. ഷൈനി ഒരു വിറയലോടെ എന്റെ മുഖത്തേക്ക് ചീറ്റി. അവളുടെ പൂറില്‍ നിന്നും എന്റെ മുഖത്തേക്ക് വെള്ളം തെറിച്ചു. ഞാന്‍ ആകെ നനഞ്ഞു. ഷൈനി പൂറ് എന്റെ മുഖത്ത് അമര്‍ത്തി കിടന്നു. അതിന്റെ മദഗന്ധം നുകര്‍ന്നു ഞാന്‍ വാണം അടിച്ചു വെള്ളം കളഞ്ഞു. [ad_2] Related Tagged Inkambi kambi kathakal Kambi PDF Kambi Pusthakam Kambi Rajan kambi stories Kambi Stories PDF kambi story kambikadha kambikadhakal kambikatha kambikathakal Kambikathakal PDF kambikuttan Kambirajan Koch Pusthakam malayalam kambikathakal Mallu Stories Mallu Story PDF
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഇന്ത്യയുടെ കറുത്ത ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം ഇന്ത്യയുടെ അഭിമാനമെന്നും മോദ് പറഞ്ഞു. ആ മാസത്തെ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 കറുത്ത ദിനമാണ്. ഒരു ജനാധിപത്യ വിശ്വാസിയും ആ കറുത്ത ദിനം മറക്കില്ലെന്നും മോദി പറഞ്ഞു. പ്രധാനപ്പെട്ട ജന നേതാക്കളും എന്തിന് ജുഡീഷ്യറിക്ക് പോലും അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല . ജനാധിപത്യം പുനസ്ഥാപിക്കാന്‍ നീണ്ട യുദ്ധം തന്നെ ജനാധിപത്യ വിശ്വാസികള്‍ക്ക് നടത്തേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അടിയന്തരാവസ്ഥക്കാലത്തെഴുതിയ കവിതയും അദ്ദേഹം മന്‍ കി ബാത്തില്‍ ഉദ്ധരിച്ചു . ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 42 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം . ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. ലോകം യോഗയില്‍ ആകൃഷ്ടയായി തീര്‍ന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു. ചൈന, പെറു, യുഎഇ, അഫ്ഗാനിസ്ഥാന്‍ സിംഗപ്പൂര്‍, യുഎന്‍ ആസ്ഥാനം, എന്നിവിടങ്ങളിലെല്ലാം യോഗാദിന പരിപാടികള്‍ നടന്നു, യുഎന്ഡ യോഗാ ദിന സ്റ്റാബും പുറത്തിറക്കി, അഹമ്മദാബാദില്‍ 55000 പേരാണ് യോഗാദിനത്തില്‍ അണിനിരന്നത്. ഇത് റെക്കോഡാണ്. ഇതാദ്യമായി മഴ നനഞ്ഞ് യോഗ ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു. ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനങ്ങളായി മാറി എന്നതില്‍ സന്തോഷമുണ്ട്. ജനങ്ങളുടെ പങ്കാളിത്വത്തിന് നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു Tags: narendra modikerala news papermaan ki bat ShareTweetSendShare Discussion about this post Latest stories from this section ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി മേഘാലയയിൽ വീണ്ടും അക്രമം; മെഴുകുതിരി പ്രതിഷേധത്തിനിടെ ട്രാഫിക് ബൂത്ത് തീവെച്ചു; പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമം; സംഭവം ഷില്ലോങിൽ Next Post ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം, കെ. ശ്രീകാന്തിന് കിരീടം Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
Choose Theyyam/Kavu Theyyam Kavu Choose Place കണ്ണൂർ/Kannur കാസർഗോഡ്/Kasargode Cherukunnu Ambalappuram Cherukunnu Edappara Kannur Kattamballi Cherukunnu Othayammadam Iritty Vattyara Pacheni Athiyadam Kunhimangalam Thimiri Ezhome Muzhippilangad Kannom Pilicode Puliyannur Annur Eruvessi Olavara Kunnaru Kakkara Ardha Chamundi Theyyam - അർദ്ധ ചാമുണ്ഡി തെയ്യം തെയ്യം ഐതീഹ്യം/THEYYAM LEGEND Ardha Chamundi Theyyam - അർദ്ധ ചാമുണ്ഡി തെയ്യം അർദ്ധ ചാമുണ്ഡി തെയ്യം – പരമേശ്വരന്റെ ഹോമകുണ്ഡത്തിൽ നിന്നും പിറന്ന ദേവിയാണ്. വേലൻ, കോപ്പാളൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത് . ഈ തെയ്യം കെട്ടിയാടുന്ന പ്രധാന കാവുകൾ കോടല്ലൂർ ശ്രീ വിശ്വകർമ്മാ ദേവസ്ഥാനം, അർദ്ധ ചാമുണ്ഡിക്കാവ്, കാഞ്ഞിലേരി ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
കേരളത്തിന്റെ ഉയരവും തലയെടുപ്പും വര്‍ദ്ധിപ്പിക്കാനായി 2012 സെപ്തംബർ 12, 13, 14 തീയതികളിലായി കൊച്ചിയിൽ നടന്ന 'എമേർജിംഗ് കേരള 2012' എന്ന മേളയിൽ നിന്നാണ് പൊക്കത്തിന്റെ നിർവ്വചനം ശരിക്കും എഴുതി തീർക്കാൻ കഴിഞ്ഞത് എന്നുള്ള കാര്യം മലയാളികൾക്കും വിദേശത്തു നിന്നെത്തിയ കറുത്ത കോട്ടിട്ട വിദേശികൾക്കും മനസ്സിലാകാനിടയായി. പൊക്കക്കരനായ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങും കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും കേന്ദ്രമന്ത്രിമാരായ കെ.വി.തോമസും വയലാർ രവിയും കെ.സി. വേണുഗോപാലും കേരള ചീഫ് സെക്രട്ടറി ജയകുമാറും കൊച്ചിയിലെ വേദി അൽങ്കരിച്ചപ്പോൾ പൊക്കം കുറവുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ആരും കണ്ടില്ലെന്ന് നടിക്കരുത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രസംഗം കഴിഞ്ഞ് പ്രസംഗിക്കാനായി ക്ഷണിക്കപ്പെട്ട എ.കെ. ആന്റണി പ്രസംഗപീഠം ലക്ഷ്യമാക്കി നീങ്ങുന്നതായി സദസ് കണ്ടതാണെങ്കിലും ആന്റണി എവിടേക്കോ അപ്രത്യക്ഷനായി. പ്രസംഗപീഠത്തിലേക്കും മൈക്കിലേക്കും നോക്കിനിന്ന സദസ്സിന് പീഠത്തിന് പിന്നിലായി എന്തോ ഉദിച്ചുയരുന്നത് വൈകി മാത്രമാണ് കാണാൻ കഴിഞ്ഞത്. തനിക്ക് പൊക്കം കുറവായതുകൊണ്ട് മൈക്കിലേക്ക് വായ് എത്തുനില്ലെന്നും മുൻനിരയിലിരിക്കുന്നവരെ കാണാൻ കഴിയിന്നില്ലെന്നും അഞ്ച് അടി രണ്ട് ഇഞ്ച് പൊക്കക്കാരനായ പ്രതിരോധ മന്ത്രി പറയുമ്പോൾ മാത്രമാണ് സദസ്സിന് രഹസ്യം പിടികിട്ടുന്നത്. പ്രസംഗപീഠത്തിനു മുകളിലായി നാലിലൊന്ന് കഷണ്ടിയും ചുരുട്ടിപ്പിടിച്ച ചൂണ്ടുവിരലും ചലിക്കുന്നതു കണ്ട ജനം ഉത്സാഹപൂർവ്വം കൈയ്യടിച്ചു. ഈ പാവകളി വിദേശപ്രതിനിധികളിൽ ഏറെ ആവേശം പകർന്നു. വികസനത്തിനെതിരെ പ്രതിപക്ഷം ബാലിശമായ എതിർപ്പുകളാണ് പ്രകടിപ്പിക്കുന്നതെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആന്റണി രണ്ടു കാലിലും ഊന്നി അല്പം പൊങ്ങി പ്രഖ്യാപിച്ചപ്പോൾ കൊച്ചി ലേ മെറിഡിയനിലെ കുത്തിനിറച്ച ഹാൾ കരഘോഷം കൊണ്ടു മുഴങ്ങി. അതിർത്തിപ്രദേശങ്ങളിളെ അയൽരാജ്യങ്ങളായ പാക്കിസ്ഥാന്റെയും ചൈനയുടെയും ഭടന്മാർ തലതാഴ്ത്തി ഒളിഞ്ഞ് നടക്കുന്നത് തല താഴ്ത്തി നമ്മളൊളിഞ്ഞു നോക്കുന്നതിപോലെയുള്ള രംഗമെന്ന പോലെ കാണാനായി. എന്നാൽ പ്രസംഗപീഠപുലിവാലിൽ നിന്ന് രക്ഷപെടാനായി പണ്ടൊരിക്കൽ ചെയ്തതുപോലെ ആന്റണിക്കും ചെയ്യാമായിരുന്നു - മൈക്കുമെടുത്ത് ഒരു വശത്തു നിന്ന് പ്രസംഗിക്കാമായിരുന്നു. ഈ രംഗം എല്ലാ ന്യൂസ് ചാനലിലൂടെ എല്ലാവരും കണ്ടതാണ്. പൊക്കക്കുറവിലൂടെ പൊക്കം സൃഷ്ടിക്കാൻ ആന്റണിയെപ്പോലെ പലപ്പോഴും ഇതേ രീതിയിൽ പ്രവർത്തിച്ചിരുന്ന പൊക്കം കുറഞ്ഞ ഒരു കോൺഗ്രസ് നേതാവ് കൂടിയുണ്ടായിരുന്നു - അത് രമേശ് ചെന്നിത്തലയോ, പന്തളം സുധാകരനോ, ഇടവേള ബാബുവോ ആയിരുന്നില്ല. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായിരുന്ന അന്തുലേയായിരുന്നു ആ 5 അടി 2 ഇഞ്ചുകാരൻ. അദ്ദേഹവും പലപ്പോഴും പൊതുചടച്ഗ്ച്ഗിൽ പങ്കെടുക്കുമ്പോൾ പൊക്കക്കുറവു മൂലം പ്രസംഗപീഠത്തിന് പിന്നിൽ നിന്ന് ഒരു വശത്തെത്തി പ്രസംഗിക്കുക എന്ന രീതി നടപ്പാക്കിയിരുന്നു. മുംബൈയിലെ മാധ്യമപ്രവർത്തകർക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അഴിമതിക്കാരനാണ് അന്തുലേ എന്ന് പറയുമായിരുന്നെങ്കിലും മാധ്യമപ്രവർത്തകർക്ക് വാരിക്കോരി സിമന്റ് ചാക്ക് നൽകി സിമന്റ് കുംഭകോണത്തിൽ നിന്ന് അദ്ദേഹം രക്ഷപെടുകയുണ്ടായി. എന്നാൽ ചില വേദികളിൽ എത്തുമ്പോൾ ആന്തണിയുടെ പൊക്കം കൂടിവരുന്നതായി കാണുന്നു. രണ്ട് ഇഞ്ച് ഉയരവ്യത്യാസം വരുന്നതോടെ 5 അടി 4 ഇഞ്ചുകാരനായി മാറിയിരിക്കുന്നെന്ന് ആന്റണിയുടെ പത്നി അഡ്വ. എലിസബേത്ത് ആവശ്യപ്പെടാറുണ്ടെങ്കിലും അതിൽ കാര്യമില്ലെന്നും ആന്റണിയുടെ ഷൂവിനടിയിൽ രണ്ടിഞ്ച് റബ്ബർ ഒട്ടിച്ച് വയ്ക്കുന്നതു മൂലമാണ് ഈ വൻ ഉയത്തിന് കാരണമെന്നും ഉമ്മൻ ചാണ്ടിയുടെ പത്നി പലരുടെയും ചെവിയിൽ ഓതാറുണ്ട്. വർഷങ്ങൽക്ക് മുമ്പ് പൊക്കക്കുറവിന്റെ ഗുണത്തെപ്പറ്റിയും സൗകര്യങ്ങളെപ്പറ്റിയും തോപ്പിൽ ഭാസി പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെപ്പറ്റി അദ്ദേഹം എഴുതിയത് നമ്മൾ വായിച്ചു രസിച്ചിട്ടുമുണ്ട് - "പൊക്കം കുറവാണെങ്കിൽ അൻവേഷിച്ചുവരുന്ന പോലീസുകാരെത്തിയാൽ ഒളിച്ചുനിൽക്കാം; കുടക്കീഴിൽ കയറിയാൽ തലയിൽ കുടക്കമ്പി തട്ടാതെ രക്ഷപെടാം; രാത്രിയിൽ കാമുകിയുടെ വീട്ടിൽ കയറുമ്പോൾ തല കതകിൽ തട്ടാതെ രക്ഷപെടാം; യോഗസ്ഥലത്തു ചെന്നാൽ മുകളിൽ കയറിയിരിക്കാം; രാത്രികാലത്ത് സ്മാൾ കഴിക്കാൻ കള്ളുഷാപ്പിൽ കയറുമ്പോൾ തല കുനിക്കാതെ കയറാം; ഉത്ഘാടനവേളയിൽ നിലവിളക്ക് കൊളുത്തുമ്പോൾ പൊക്കക്കുറവുകാർക്ക് മുമ്പിൽ കയറി നിലവിളക്കിനോട് ചേർന്ന് നിൽക്കാം; പൊക്കക്കാരിയായ ഭാര്യയുടെ മുമ്പിൽ പൊക്കമില്ലാത്തതുകൊണ്ട് തലകുനിക്കേണ്ടതുമില്ല; ഷർട്ടിനു തുണിയെടുക്കുമ്പോൾ അര മീറ്റർ കുറച്ചെടുത്താൽ മതി..." അങ്ങനെ പല സുഖങ്ങളും പൊക്കക്കുറവിൽ നിന്ന് എത്തുമെന്ന് തോപ്പിൽ ഭാസി പറയുന്നു. കാർട്ടൂണിസ്റ്റുകൾക്ക് പൊതുവെ പൊക്കം കുറവാണെന്ന് ഒരു കാലത്ത് ഡൽഹിയിൽ സംസാരമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റുകളായ കുട്ടി, കേരളവർമ്മ, ശാമുവേൽ, ഈ ലേഖകൻ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. പൊക്കക്കാരായ ശങ്കർ, ഒ.വി. വിജയൻ, അബു ഏബ്രഹാം, രംഗ, പ്രകാശ്, ബാലൻ എന്നീ കാർട്ടൂണിസ്റ്റുകളുടെ കുത്തബ് മിനാർ ഉയരങ്ങൾക്ക് മുമ്പിൽ പൊക്കം കുറഞ്ഞവർ ഒന്നുമല്ലായിരുന്നു. ടോയ്‌ലെറ്റിൽ കയറിയാൽ പൊക്കക്കുറവു മൂലം വീഞ്ഞപെട്ടി നിരത്തി അതിനു മുകളിൽ കയറിനിന്ന് പാന്റിന്റെ ബട്ടൺ അഴിക്കേണ്ടിവരുമെന്ന് അന്ന് പൊക്കക്കാർ പരിഹസിച്ച് പറയുമായിരുന്നു. കാർട്ടൂണിസ്റ്റുകൾക്ക് പൊതുവെ പൊക്കം കുറവാണെന്ന് ഒരു കാലത്ത് ഡൽഹിയിൽ സംസാരമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റുകളായ കുട്ടി, കേരളവർമ്മ, ശാമുവേൽ, ഈ ലേഖകൻ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. പൊക്കക്കാരായ ശങ്കർ, ഒ.വി. വിജയൻ, അബു ഏബ്രഹാം, രംഗ, പ്രകാശ്, ബാലൻ എന്നീ കാർട്ടൂണിസ്റ്റുകളുടെ കുത്തബ് മിനാർ ഉയരങ്ങൾക്ക് മുമ്പിൽ പൊക്കം കുറഞ്ഞവർ ഒന്നുമല്ലായിരുന്നു. ടോയ്‌ലെറ്റിൽ കയറിയാൽ പൊക്കക്കുറവു മൂലം വീഞ്ഞപെട്ടി നിരത്തി അതിനു മുകളിൽ കയറിനിന്ന് പാന്റിന്റെ ബട്ടൺ അഴിക്കേണ്ടിവരുമെന്ന് അന്ന് പൊക്കക്കാർ പരിഹസിച്ച് പറയുമായിരുന്നു. കുട്ടികളെ സ്നേഹിക്കുകയും അവർക്ക് വേണ്ടി കുട്ടിക്കവിതകൾ എഴുതുകയും ചെയ്തതുകൊണ്ട് പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർക്ക് പൊക്കം കുട്ടികളുടെ അത്രമാത്രമായിരുന്നു. തന്റെ പൊക്കക്കുറവ് ഒരു ശരീരസൗന്ദര്യമായി കാത്തുസൂക്ഷിച്ചിരുന്ന കുഞ്ഞുണ്ണി മാസ്റ്റർ പാടുകയുണ്ടായി: "എനിക്ക് പൊക്കം കുറവാണ് എന്നെപൊക്കാതിരിക്കുവാൻ." Posted by Design and People at 7:04 PM 0 comments 2012, സെപ്റ്റംബർ 19, ബുധനാഴ്‌ച "കാർട്ടൂണിസ്റ്റിന്റെ സ്വാതന്ത്ര്യം" (ഇന്ത്യാ ടുഡേ, സെപ്തംബർ 2012) Posted by Design and People at 7:28 PM 0 comments 2012, സെപ്റ്റംബർ 16, ഞായറാഴ്‌ച അടി തെറ്റിയാൽ ആനയും വീഴും സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ക്രൂഷ്ചേവ് (കൊച്ചി മെട്രോയുടെ തലയായിരുന്ന ടോം ജോസിനെപ്പോലെ മുഴു കഷണ്ടി) അധികാരത്തിലിരുന്ന വേളയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനായിംറ്റു ചില പ്രമുഖരോടൊപ്പം ഒരു പാതയിലൂടെ നടന്നു നീങ്ങി. ക്രൂഷ്ചേവ് നടന്നത് പാതയുടെ അരികിലൂടെയായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് കമ്മ്യൂണിസം മെല്ലെമെല്ലെ ആവിയായി മാറിക്കൊണ്ടിരുന്ന കാലം. പ്രസിഡന്റിന് കാല് പിഴച്ചതുപോലെ. ക്രൂഷ്ചേവിന്റെ കാലു സ്ലിപ്പായി. കൂടെയുള്ളവർ പരിഭ്രമിച്ചു. ദൈവാനുഗ്രഹത്താൽ (കക്ഷി സോവിയറ്റ് യൂണിയനു പുറത്തു നിന്ന്) ഓടയിലേക്ക് തെറ്റി വീണില്ല. സുരക്ഷാഭടന്മാരും ചാരന്മാരും ഔദ്യോദികഭാരവാഹികളും പെട്ടെന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചു. ക്രൂഷ്ചേവ് വീണതും ചിരിച്ച്കൊണ്ട്, എഴുന്നേറ്റതും ചിരിച്ചുകൊണ്ട്. പെട്ടെന്നായിരുന്നു ക്രൂഷ്ചേവിന്റെ പ്രതികരണം - "ഭാഗ്യം! ഞാനിപ്പോൾ സോഷ്യലിസത്തിലേക്ക് തെന്നി വീഴുമായിരുന്നു." ഓടയെ സോഷ്യലിസമെന്ന് വിശേഷിപ്പിച്ച ക്രൂഷ്ചേവിനു ശേഷവും മുൻപും പല പ്രശസ്തരും തെന്നി വീണിട്ടുണ്ടെങ്കിലും വിദേശയാത്രക്കിടയിൽ മഞ്ഞുപാളികളിൽ ചവിട്ടി തെന്നി വീണ നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടതു ഏണിന്റെ കുരുക്കായ ഉളുക്ക് വകവെയ്ക്കാതെ അദ്ദേഹം ജനസമ്പർക്കപരിപാടികളിൽ തലകുലുക്കി ഓടിനടക്കുന്നു. എന്നാൽ അതിന് കുറെ വർഷ്ങ്ങൾക്ക് മുമ്പ് എം.ജി. ശ്രീകുമാർ പാടിയ "ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റില താമ്പാളത്തിൽ..." എന്ന പാട്ടും പാടിക്കൊണ്ട് കിങ്ഫിഷർ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കയറുന്നതുപോലെ തൊടുപുഴയിലെ വീടിന്റെ കുളിമുറിയിൽ കയറി തെറ്റി വീണത് പി.ജെ. ജോസഫിന്റെ കൈക്ക് കേരള കോൺഗ്രസ്സിലേതു പോലെ പിളർപ്പ് വരെ വരുത്തി. കൈ എതാണ്ട് നെല്ലിയാമ്പതി പോലെയായി. ഓണത്തിരക്കിനിടയിൽ മാവേലി തമ്പുരാൻ ഷവർമ്മയിൽ തട്ടി തെറ്റിവീണോയെന്നുമറിയില്ല. എങ്കിലും കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും വഴുവഴുപ്പുള്ള കുളിമുറിത്തറയിൽ ചുവടുതെറ്റി വീഴാറുള്ളത് പലപ്പോഴും പുറത്തറിയാൻ കഴിയുന്നില്ല. ഏതോ സ്ത്രീയുടെ ബെഡ് റൂമിൽ തെറ്റിവീണ കോൺഗ്രസ് നേതാവ് എൻ.ഡി. തിവാരിക്ക് അവസാനം എൻ.ഡി.എ ടെസ്റ്റും വേണ്ടിവന്നു. മാവേലിയുടെ രൂപത്തിന് മാറ്റം വേണമെന്ന നിർദ്ദേശം കേരള സർക്കാറിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. പി.സി. ജോർജ്ജിനെപ്പോലുള്ള കുടവയർ മാവേലിക്ക് വേണ്ട, നിർമ്മാതാവ് കെ.ടി. കുഞ്ഞുമോനെപ്പോലുള്ള കൊമ്പൻ മീശ വേണ്ട, പന്ന്യം രവീന്ദ്രനെപ്പോലെ പൊന്നുതമ്പുരാന് മുടി വേണ്ട, ഐശ്വര്യാറായിയെപ്പോലെ ഓണത്തപ്പന് ആഭരണങ്ങൾ വേണ്ട, ഓലക്കുട വേണ്ട, പകരം എ.കെ. ആന്റണിക്ക് കൊടുത്തതു പോലെ കയർ ബോർഡിന്റെ കയർ കുട മതി - അവസാനം മാവേലി ഏത് രൂപത്തിലേക്ക് മാറുമെന്ന് നമുക്കറിയില്ല. സെക്രട്ടറിയേറ്റിലെ ടോയ്‌ലെറ്റിൽ തെന്നിവീഴാതിരിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതയെപ്പോലെ റബ്ബർ ചെരുപ്പ് ധരിക്കേണ്ടി വരും. പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ ഞാൻ ആദ്യം കാണുന്നത് കൊല്ലത്തുവെച്ചാണ് - 1960ൽ. കൊല്ലത്ത് കടപ്പാക്കടയിലെ ജനയുഗം ഓഫീസിന്റെ എതിർവശത്ത് ഞാൻ നിൽക്കുകയായിരുന്നു. വലിയ പോലീസ് സന്നാഹങ്ങളൊന്നുമില്ലാതെ വലിയ സ്പീഡില്ലാതെ വെളുത്ത ഒരു അംബാസിഡർ കാർ നീങ്ങിവരുന്നു. അതിനുള്ളിൽ ഗാന്ധിത്തൊപ്പി ധരിച്ച് നെഹ്രു ഇരിക്കുന്നു. ആദരവോടെ ഞാൻ അദ്ദേഹത്തെ നോക്കി തൊഴുതുനിന്നു. (തൊഴുത വിവരം ജനയുഗം മാനേജ്മെന്റ് അറിഞ്ഞില്ല.) കാറിലിരുന്ന് അദ്ദേഹം എന്നെ നോക്കി എന്തോ മന്ത്രിച്ചെന്നാണ് എന്റെ ചിന്ത. "ഇങ്ങനെ ജനയുഗത്തിൽ കിടന്നാൽ മതിയോ ദാസേ? ദില്ലിയിലേക്ക് വരൂ, ഞാൻ ശങ്കറിനെ പരിചയപ്പെടുത്തിത്തരാം." അതിനുശേഷം 1963ലാണ് ഞാൻ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിൽ ചേരുന്നത്. എല്ലാ ദിവസവും നെഹ്രു ശങ്കേഴ്സ് വീക്കിലി സന്ദർശിക്കാറുണ്ടെന്ന് നാട്ടിൽ വച്ച് പറഞ്ഞു കേട്ടിരുന്നെങ്കിലും അത് ശരിയല്ലെന്ന് ഡൽഹിയിൽ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞു. നെഹ്രു അവിടെ വരാറില്ലായിരുന്നെങ്കിലും എല്ലാ ദിവസവും ശങ്കറുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ശങ്കേഴ്സ് വീക്കിലി പുതിയ ലക്കത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ, കുടുംബവിശേഷങ്ങൾ, രാഷ്ട്രീയസംഭവ വികാസങ്ങൾ, സാംസ്കാരികരംഗത്തെ ചലനങ്ങൾ എന്നിവ അവരുടെ ചർച്ചാവിഷയങ്ങളായിരുന്നു. ചില ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ ശങ്കറിന്റെ താമസസ്ഥലമായ 9 പുരാന കില റോഡിൽ നെഹ്രു എത്തുമായിരുന്നു.വിശിഷ്ടവ്യക്തികളെ വീട്ടിലേക്ക് വിളിച്ച് വരുത്തുക, വിഭവ സമൃദ്ധമായ സദ്യ (കപ്പയും മീനും ഒഴിവാക്കിയിരുന്നില്ല) ഇവ പതിവ് സംഭവങ്ങളായിരുന്നു. പല ദിവസങ്ങളിലും ആഘോഷങ്ങൾ രാത്രി പന്ത്രെണ്ടു വരെയെങ്കിലും നീണ്ടു നിൽക്കും. എന്നാൽ അതിഥികളെ വിട്ട് രാത്രി പത്തു മണിക്ക് തന്നെ കിടപ്പുമുറിയിലേക്ക് മടങ്ങുക ശങ്കറിന്റെ സ്ഥിരം പതിവായിരുന്നു. ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും, സഞ്ജയ് ഗാന്ധിയും ഒരുമിച്ച് ശങ്കറിന്റെ വീട്ടിലെ സൽക്കാരത്തിന് ഒരു വൈകുന്നേരം എത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ചെടിച്ചട്ടികളും പൂക്കളും തട്ടിത്തെറിപ്പിച്ച് ബഹളം വെച്ച് ഓടി നടക്കുന്ന ഓടി നടക്കുന്ന സഞ്ജയ് ഗാന്ധി. അത് തടയാനായി പിന്നാലെ ഓടി നടക്കുന്ന രാജീവ് ഗാന്ധി. സൽക്കാരം നടക്കുന്നതിനിടയിൽ ഏതാണ്ട് പത്തുമണിയായിക്കാണും, ഗേറ്റിൽ ഒരു കാരിന്റെ ഹോൺ ശബ്ദം. "പണ്ഡിറ്റ് ജി" എന്ന് വിളിച്ച് ശങ്കർ ഗേറ്റിലേക്ക് ഓടി. നെഹ്രു കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ശങ്കറിനോട് പരിഭവസ്വരത്തിൽ അദ്ദേഹം ചോദിച്ചു: "എന്റെ മകളെയും കൊച്ചുമക്കളെയും മാത്രമേ ആഹാരം കഴിക്കാൻ താങ്കൾ വിളിക്കുകയുള്ളോ?" നെഹ്രൃവും ശങ്കറും തമ്മിലുള്ള അടുപ്പത്തെ വിളിച്ചറിയിക്കുന്ന ഒരു ചെറുസംഭവം മാത്രമാണിത്. കാലം കുറേ കഴിഞ്ഞപ്പോൾ ഇന്ദിര ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയുടെ ഇഷ്ടപ്പെട്ട ഇഷ്ടപ്പെട്ട ലിസ്റ്റിൽ നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ശങ്കറിന്റെ പേർ മുൻനിരയിലായിരുന്നു. നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ആ ബന്ധം തുടർന്നു. നെഹ്രൃവിന്റെ നാമധേയത്തിലുള്ള പുതിയ മന്ദിരമായ 'നെഹ്രൃ ഹൗസ്' ഡൽഹിയിലെ ബഹദൂർഷാ സഫർ മാർഗിൽ ശങ്കർ പടുതുയർത്തി. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ ഓഫ്സെറ്റ് പ്രസ് എത്തി. നെഹ്രൃ മന്ദിരവും പ്രസ്സും കാണാനായി ശങ്കറിന്റെ ക്ഷണം അനുസരിച്ച് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എത്തി. പ്രധാനമന്ത്രി വരുന്നതു മൂലം രാവിലെ മുതൽ ശങ്കർ തിരക്കിലാണ്. മുൻ വശത്തുകൂടി പ്രവേശിക്കുന്നതിലെ ക്ലേശം ഒഴിവാക്കാനായി പ്രധാനമന്ത്രിയെ കെട്ടിടത്തിന്റെ പിൻവാതിലിലൂടെ കൊണ്ടുവരാൻ തീരുമാനിച്ചു. പിൻവാതിലിലൂടെ കയറി വരുന്നതാണ് എളുപ്പം, പടികളില്ല, ചെറിയ സ്ലോപ്. അതു വഴിയാണ് പ്രസിലെ അച്ചടിക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് റോളുകൾ ഉരുട്ടി ഇറക്കിക്കൊണ്ടുവരുന്നത്. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയുടെ ആഗമനം കാത്തുനിന്നു. പ്രധാനമന്ത്രിയുടെ വാഹനം കൃത്യസമയത്ത് എത്തി. കാറിൽ നിന്ന് വാതിക്കൽ എത്തി സ്ലോപ്പിലൂടെ സാവധാനത്തിൽ നടന്നുനീങ്ങി. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് - ഇന്ദിരാജിയുടെ കാല് തെറ്റി. ബാലൻസ് തെറ്റി തെറിച്ച് ഇന്ദിരാജി മുന്നിലേക്ക് വീണു. പെട്ടെന്ന് രക്ഷാപ്രവർത്തകർ പിടിച്ചെഴുന്നേൽപ്പിച്ചു. രംഗം ശാന്തമായി. ഇന്ദിരാജി പ്രസ്സിന്റെ ഉൾഭാഗവും ഓഫ്സെറ്റ് പ്രെസ്സും കണ്ട് മടങ്ങി. ഒരു പ്രധാനമന്ത്രി തെന്നി വീഴുന്ന രംഗം കാണാൻ അവസരമുണ്ടായെന്ന് പറയാനാകില്ലെങ്കിലും ശങ്കർ പലപ്പോഴായി വരച്ചിട്ടുള്ള തെന്നിവീഴലുപോലെ അതിനെ നമുക്ക് കാണാം. ഈ വീഴ്ച മറ്റൊന്നിന്റെ മുന്നറിയിപ്പായിരുന്നോ എന്ന് പിന്നീട് സംശയമുണ്ടായി. ഈ വാതിലിന്റെ സ്ലോപ് ആയ ഭാഗത്തു കൂടി ന്യൂസ് പ്രിന്റ് റോളുകൾ ഇറക്കിക്കൊണ്ടുവരുന്നത് അടിയന്തരാവസ്ഥക്കാലത്ത് തടയാനും വിലങ്ങിടാനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് തുനിയേണ്ടിവന്നു. അവസാനം ഇന്ദിരാജി തെന്നിവീഴുകയും ചെയ്തു. എന്നാൽ അടിയന്തിരാവസ്ഥ മൂലമാണ് ശങ്കേഴ്സ് വീക്കിലി പൂട്ടേണ്ടി വന്നതെന്ന് പരക്കെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. അടച്ചുപൂട്ടേണ്ടി വന്നത് അതുമൂലം അല്ലായിരുന്നു എന്ന സത്യം എപ്പോഴും ജനം വിശ്വസിക്കുന്നില്ല. കാരണം സാഹിത്യകാരനും ശങ്കറിന്റെ ഉറ്റ സുഹ്രൃത്തുമായിരുന്ന തകഴിച്ചേട്ടൻ പണ്ടേ പറഞ്ഞുവെച്ചു - ശങ്കേഴ്സ് വീക്കിലി പൂട്ടിയത് അടിയന്തിരാവസ്ഥ മൂലം! (യേശുദാസൻ, മെട്രൊ വാർത്ത, ഓണപ്പതിപ്പ് 2012) Posted by Design and People at 10:35 PM 0 comments 2012, ജൂലൈ 20, വെള്ളിയാഴ്‌ച ഗൗരവമാണ് ശങ്കറിന്റെ ചിരി ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. പ്രസിദ്ധ സിനിമാശാലയായ ഓഡിയനിന്റെ മുകളില്‍ നാലാമത്തെ നിലയിലാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലി പ്രവര്‍ത്തിക്കുന്നത്. നാലാം നിലയിലേക്ക് പടി ചവിട്ടി കയറി വരാന്‍ കഴിയാത്തതുകൊണ്ട് ശങ്കര്‍ ആ കാലയളവില്‍ അവിടെ പടിചവിട്ടി എത്താറില്ലായിരുന്നു. അതിനു സമീപം തന്നെ തീയേറ്റര്‍ കമ്മ്യൂണിക്കേഷന്‍ ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് ശങ്കറിനു വേണ്ടി വിശാലമായ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ശങ്കറിന്റെ തന്നെ ഇന്റര്‍നാഷണല്‍ പെയിന്റിംഗ് കോമ്പറ്റീഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനവും സമീപത്തുള്ള മുറികളില്‍ തന്നെയായിരുന്നു. കുട്ടിയും പ്രകാശും കാര്‍ട്ടൂണിസ്റ്റുകളായി തിളങ്ങുന്നതിനിടയിലേക്ക് ഞാന്‍ ചെന്നു വീഴുന്നത്. ഒ.വി. വിജയന്‍ രാജിവെച്ച് പാട്രിയറ്റ് ദിനപത്രത്തില്‍ ചേര്‍ന്ന ഒഴിവില്‍ - ആദ്യത്തെ ചില ആഴ്ചകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി എന്തെങ്കിലും വരക്കാന്‍ ശ്രമിക്കുക - ശങ്കര്‍ നിര്‍ദ്ദേശിച്ചു. കേരളമെന്ന് കേട്ടാല്‍ അഭിമാനം കൊള്ളണമല്ലോ എന്നോര്‍ത്ത് വിഷയം കേരളത്തില്‍ നിന്നെടുക്കാമെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ സംഘര്‍ഷനിര്‍ഭരമായ വിഷയങ്ങള്‍ പാഞ്ഞുവന്നു. പട്ടം താണുപിള്ളയും ആര്‍... ശങ്കറുമെല്ലാം മനസ്സില്‍ ഓടിയെത്തി. അവരെ കഥാപാത്രങ്ങളാക്കി ഒരു കാര്‍ട്ടൂണ്‍ സൃഷ്ടിച്ചു - കാര്‍ട്ടൂണിന് ഗ്രീന്‍ സിഗ്നല്‍ ലഭിക്കണമെങ്കില്‍ ഗുരുവിനെ കാണിക്കണം. അദ്ദേഹം എന്റെ കാര്‍ട്ടൂണിലൂടെ കണ്ണോടിച്ചു. ശിഷ്യന്റെ ആദ്യത്തെ സൃഷ്ടിയല്ലേ, അദ്ദേഹം സൂഷ്മതയോടെ നോക്കി. ആ സൂഷ്മ ദൃഷ്ടി പട്ടം താണുപിള്ളയുടെയും ആര്‍... ശങ്കറിന്റെയും രൂപങ്ങളില്‍ കുരുങ്ങി. പട്ടത്തിന്റെ മൂക്കിലേക്ക് തന്നെ അദ്ദേഹം കണ്ണുറപ്പിച്ച് നിറുത്തി. അതുകഴിഞ്ഞ് ചൂണ്ടുവിരള്‍ ആര്‍.. ശങ്കറിന്റെ പിന്‍ഭാഗത്തുകൂടി ഓടിച്ചു. "രണ്ടും ശരിയല്ലല്ലോടോ. അവരെ നേരിട്ട് കണ്ടിട്ടില്ലേ?" എന്റെ മറുപടി: "വളരെ അകലെ നിന്ന് കണ്ടിട്ടുണ്ട്." കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍::: "അവര്‍ അകലെ നിന്നാലും നമ്മള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ അവര്‍ക്ക് അടുത്തേക്ക് ഓടിയെത്തണം ദാസേ." ഞാന്‍ വരച്ച പട്ടത്തിന്റെ മൂക്കിന് താഴെ ഒരു ചെറു അരമ്പാറ വളര്‍ന്നു നില്‍ക്കുന്നതായി അദ്ദേഹം വരച്ചു. പെന്‍സില്‍ വീണ്ടും ആര്‍. ശങ്കറിലേക്ക് നീങ്ങി. ആര്‍. ശങ്കറിന്റെ പിന്‍ഭാഗത്ത്‌ പെന്‍സില്‍ എത്തി. ശക്തിയോടെ അദ്ദേഹം പെന്‍സില്‍ ഓടിച്ചു. "ആര്‍. ശങ്കറിന് ഒരു ഞെളിവ് ഉണ്ട്. ആ ഞെളിവില്ലാതെ അദ്ദേഹം ആര്‍ ശങ്കറാവില്ലെന്ന്" കൂട്ടിച്ചേര്‍ത്തപ്പോള്‍ എനിക്ക് പറ്റിയ പിശക് മനസ്സിലായി. ഇളഭ്യനായ എന്നെ നോക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പറഞ്ഞു: "ഇന്നലെ ഞാന്‍ പറഞ്ഞില്ലേ, സൂക്ഷ്മനിറരീക്ഷണം ആവശ്യമാണെന്ന കാര്യം. ഒരു വ്യക്തിയുടെ മുടി മുതല്‍ കാലിന്റെ നഖം വരെ ഒരു കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കണം." അന്‍പതു വര്‍ഷത്തോളം പഴക്കമുള്ള ഈ തിളക്കമുള്ള ഉപദേശം ഞാന്‍ ഇപ്പോഴും ഓര്‍മ്മയില്‍ കൊണ്ടു നടക്കുകയാണ്. അതു വീണ്ടും ഓര്‍ക്കാനുള്ള അവസരം ഇപ്പോള്‍ ഒരുക്കിത്തന്നിരിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പൂര്‍ണ്ണകായ പ്രതിമയുടെ നിര്‍മ്മാണോദ്ഘാടനം കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല മോള്‍ഡിങ്നായുള്ള കളിമണ്‍ പ്രതിമ നിര്‍മ്മിക്കുന്ന പ്രമുഖ ശില്പി സിദ്ധന് കളിമണ്ണ് കൈമാറിക്കൊണ്ട് നിവ്വഹിച്ച ജൂലൈ രണ്ടാം വാരത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. കോണ്‍ഗ്രസിലെ കളിമണ്‍കുഴക്കലുകാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്ബ്, എമ്മെല്ലേമാരായ ടി.എന്‍. പ്രതാപന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍., പാലോട് രവി, യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തകന്‍ കെ. മോഹന്‍കുമാര്‍, ഡി.സി.സി. ആക്ടിംഗ് പ്രസിഡന്റ് ജെറോം, ശാസ്തമംഗലം മോഹന്‍, ശരത്ചന്ദ്രപ്രദസാദ് എന്നിവര്‍ പങ്കെടുത്തു. കരുണാകരന്റെ മക്കളായ മുരളിയേയും പത്മജയേയും മരുമകന്‍ ഡോ. വേണുവിനെയും അവിടെ കളിമണ്ണ് കുഴയ്ക്കാന്‍ കണ്ടില്ല. മുന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ കേരളസര്‍ക്കാറിനുവേണ്ടി നിയമസഭാ കോമ്പൗണ്ടില്‍ സ്ഥാപിച്ച ശില്പി തന്നെയാണ് കരുണാകരന്റെ പ്രതിമയ്ക്കും രൂപം നല്‍കുന്നതാണെന്നതാണ് പ്രത്യേകത. എന്നാല്‍ പ്രതിമാ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആര്‍. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പുരോഗതി അറിയാനായി ശില്പിയുടെ പണിപ്പുരയില്‍ എത്തി. പിതാവിന്റെ പ്രതിമയിലേക്ക് പുത്രന്‍ നോക്കി നിന്നു. മുഖം പ്രസാദിച്ചില്ല. "മുഖത്ത് അല്പം മാറ്റം വേണമല്ലോ. ഇത്രയും ഗൗരവം എന്തിനാണ്? മുഖത്ത് അല്പം ചിരി വേണ്ടേ? ഇനി മാറ്റം വരുത്താന്‍ കഴിയില്ലേ?" ആര്‍.. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ ശില്പിയോട് ചോദൊച്ചു. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന തീരുമാനത്തോടെ ശില്പി പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തി - ഊറിചിരിച്ചുകൊണ്ടു നില്‍ക്കുന്ന ആര്‍. ശങ്കര്‍!! എന്നാല്‍ കുറെ ദിവസങ്ങള്‍ക്ക് ശേഷം ലീഡര്‍ കരുണാകരന്‍ ഈ പ്രതിമ കാണാനായി എത്തി. പ്രതിമ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. "ചിരിക്കുന്ന ആര്‍. ശങ്കറോ! ജീവിതത്തില്‍ ഒരിക്കലും ചിരിച്ചിട്ടില്ലാത്ത വ്യക്തിയാണ് ശങ്കര്‍.. അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രതിമയിലെ മുഖത്ത് മാറ്റങ്ങള്‍ വരുത്തണം." കരുണാകരന്‍ നിര്‍ദ്ദേശിച്ചു. ശില്പി വീണ്ടും പഴയ ശങ്കറിലേക്ക് തിരിച്ചു. ഉളി പ്രതിയുടെ മുഖത്ത് കയറി. പല്ലും ചുണ്ടുമെല്ലാം തിരുത്തി. ശില്പിയെ തിരുത്തിയ കരുണാകരന്റെ പ്രതിമ ഇപ്പോള്‍ അതേ ശില്പി രൂപകല്പന ചെയ്യുന്നു എന്നതാണ് പ്രത്യേകത. സൂക്ഷ്മനിരീക്ഷണം കാര്‍ട്ടൂണിസ്റ്റുകല്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും അത്യാവശ്യമുള്ളതാണ് എന്ന തത്വം മണ്‍ മറഞ്ഞു പോയ ലീഡര്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതിമയുടെ ചിരിയും കണ്ണുറുക്കിയുള്ള ചിരിയും കരുണാകരന്റെ വെങ്കല പ്രതിമയില്‍ ഒഴുകിയെത്തട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. Posted by Design and People at 12:07 PM 1 comments 2012, ഏപ്രിൽ 29, ഞായറാഴ്‌ച തകഴിച്ചേട്ടനും ഏണിചിഹ്നവും മലയാളത്തിന്റെ പ്രിയസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ നൂറാം ജന്മദിനം പ്രമാണിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങളാണ്‌ വിവിധപരിപാടികളോടെ തകഴിയില്‍ നടന്നത്. മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും സാംസ്കാരികനായകന്മാരും ചലച്ചിത്രതാരങ്ങളും തകഴിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുക്കുകയുണ്ടായി. തകഴിച്ചേട്ടന്റെ 'ചെമ്മീന്‍' എന്ന നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളെപ്പറ്റിയുള്ള ചര്‍ച്ചകളും പല ദിവസങ്ങളായി നടന്നു. ഒരു ദിവസം 'കയര്‍' എന്ന നോവലിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ചടങ്ങ് ഉത്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് പ്രൊ. ജി. ബാലചന്ദ്രന്‍. കയര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം കയര്‍ എന്ന നോവലിന്റെ ഉത്ഘാടനത്തിന് യോഗ്യനായതുകൊണ്ടാണല്ലോ ഭാരവാഹികള്‍ അദ്ദേഹത്തെ ക്ഷണിച്ചത്. തകഴിയുടെ കയറും കയര്‍ ബോര്‍ഡും തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയതുകൊണ്ടായിരില്‍ക്കാം നിശ്ചയിച്ച ദിവസം എത്താതെ അടുത്തൊരു ദിവസമാണ് പ്രൊഫസര്‍ എത്തിയത്. എന്നാല്‍ തകഴിക്കാരുടെ സംശയം അടുത്ത ചില ദിവസങ്ങളിലേക്ക് ഓളമടിച്ചു. കയര്‍ നോവല്‍ ചര്‍ച്ചക്ക് കയര്‍ ബോര്‍ഡ് ചെയര്‍മാനാകാമെങ്കില്‍ ചെമ്മീനിന്റെ ചര്‍ച്ചക്ക് പ്രസിദ്ധ ചെമ്മീന്‍ വ്യവസായിയായിരുന്ന പരേതനായ ചെമ്മീന്‍ ചെറിയാന്റെ മക്കളില്‍ ആരെങ്കിലും എത്തേണ്ടതെല്ലേ? തകഴിയുടെ തന്നെ 'രണ്ടിടങ്ങഴി' നോവല്‍ ചര്‍ച്ചയുടെ ഉത്ഘാടനം പറയും രണ്ടിടങ്ങഴിയും നിലവിളക്കും നിമ്മിക്കുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെ എ.കെ.പി മെറ്റല്‍സിന്റെ ഉടമ ആന്റണിച്ചേട്ടനെയല്ലേ നിര്‍‌വ്വഹിക്കേണ്ടിയിരുന്നത്! അങ്ങനെയാണെങ്കില്‍ തകഴിയുടെ തന്നെ പ്രസിദ്ധമായ മറ്റൊരു നോവലായ 'ഏണിപ്പടി'കളുടെ ഉത്ഘാടനം ആര് നിര്‍‌വ്വഹിക്കും? ഏണിചിഹ്നം താലോലിക്കുന്നവരാരെങ്കിലും മതിയാകുമോ? വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാകാം! (28 ഏപ്രില്‍ 2012) Posted by Design and People at 11:06 PM 0 comments 2012, ഏപ്രിൽ 28, ശനിയാഴ്‌ച അതിവേഗം ബഹുഫോട്ടോ ചിത്രകാരന്മാർക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും ചർച്ചാവിഷയമായിരിക്കുന്ന 'ബിനാലെ ബണ്ണു'മായി ഇതിന് ബന്ധമില്ലെങ്കിലും 2012 ഏപ്രിലിൽ അതു സംഭവിച്ചു. സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള കേരള ലളിത കലാ അക്കാദമി മാസം തോറും പുറത്തിറക്കുന്ന ചിത്രവാർത്ത എന്ന ബുള്ളറ്റിന്റെ ഏപ്രിൽ ലക്കത്തിന്റെ പേജുകൾ ഏറെ ശ്രദ്ധേയമായി. അക്കാദമിയുടെ തന്നെ സെക്രട്ടറിയായ ശ്രീമൂലനഗരം മോഹനൻ പ്ത്രാധിപരും പ്രസിദ്ധ ചിത്രകാരൻ ജെ.ആർ. പ്രസാദ് കോർഡിനേറ്റിംഗ് എഡിറ്ററുമായ ഈ പ്രസിദ്ധീകരണത്തിന് 40 പേജുകളാണ് ഉള്ളത്. ഇതിൽ ശ്രീമൂലനഗരം മോഹനന്റെ വിവിധ പോസിലുള്ള 20 കളർ ഫോട്ടോകളാണ് 40 പേജുകൾ മാത്ര്മുള്ള ബുള്ളറ്റിനെ കീഴടക്കിയിരിക്കുന്നത്. ചെറു പ്രസിദ്ധീകരണത്തിന്റെ പകുതി പേജുകളിൽ പത്രാധിപരുടെ ഫോട്ടോ പതിനാലു പേജുകളിലായി അച്ചടിച്ചു വന്നതോടെ 'ചിത്രവാർത്ത' ഗിന്നസ് ബുക്കിൽ ഇടം തേടുമെന്നുറപ്പായി. അക്കാദമി ചെയർമാൻ കെ.എ. ഫ്രാൻസിസ് തൊട്ടുപിന്നാലെയുണ്ട് - 14 കളർ ഫോട്ടോകൾ! ജനറൽ ബോഡിയോ എക്സിക്യൂട്ടീവ് കമ്മറ്റിയോ ഇല്ലെങ്കിലെന്താ! മറ്റ് അക്കാദമിയുടെ ചെയർമാന്മാരും സെക്രട്ടറിമാരും തിളക്കമുള്ള ഇവരെ കണ്ടുപഠിക്കുക. Posted by Design and People at 12:30 PM 0 comments 2011, ജൂൺ 14, ചൊവ്വാഴ്ച കേരളശബ്ദത്തിലെ നോക്കുകൂലി കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച 'കേരളശബ്ദം' രാഷ്ട്രീയവാരികക്ക് നേതൃത്വം നല്‍കിയത് കൊല്ലത്തെ മുന്‍ എം.പി യശശ്ശരീരനായ വി.പി. നായര്‍ ആയിരുന്നു. ശാസ്താംകോട്ട കായലിന് തീരത്ത് വീട്, കൊല്ലത്ത് ഓഫീസ് എന്ന നിലയിലായിരുന്നു പോക്കും വരവും. ലോക്സഭ ഇല്ലാത്ത് കാലങ്ങളില്‍ അദ്ദേഹം ശാസ്താംകോട്ട കൊല്ലം റൂട്ടില്‍ സജീവമാകും. വെളുത്ത് ഉയരമുള്ള ഈ കൊമ്പന്‍ മീശക്കാരന്‍ എം.പിയെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു. റോസ്റ്റ് ചെയ്ത കശുവണ്ടി ടിന്നിലാക്കി വില്‍ക്കുന്ന ഒരു ചെറുവ്യവസായം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യരംഗത്തുള്ളവര്‍ വൈകുന്നേരങ്ങളില്‍ കേരളശബ്ദം ഓഫീസില്‍ ഒത്തുകൂടുക പതിവായിരുന്നു. കേരളശബ്ദത്തിനും കാഷ്യുകമ്പനിക്കും വേണ്ടി അദ്ദേഹം ഒരുക്കിയ ലെറ്റര്‍ പാഡുകളും കവറുകളും ഏറെ മനോഹരമായിരുന്നു. അതിന്റെ ഭംഗിയെപ്പറ്റി വിവരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം വെളിപ്പെടുത്തുമായിരുന്നു: "ഇവ ഡല്‍ഹിയി‌ലെ ഒരു പ്രസിദ്ധ ആര്‍ടിസ്റ്റ് തയ്യാറാക്കിയതാണ്." അതിലെ അക്ഷരങ്ങളുടെ താളത്തെപ്പറ്റിയും പാഡിലെ നിറങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും അദ്ദേഹം വിവരിക്കുമ്പോള്‍ നാമത് കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കും. വൈകുന്നേരങ്ങളില്‍ കൊല്ലത്തും കടപ്പാക്കടയിലെ ജനയുഗം ഓഫീസില്‍ നിന്ന് നടക്കാനിറങ്ങുമ്പോള്‍ ചില ദിവസങ്ങളില്‍ കാമ്പിശ്ശേരി കരുണാകരനോടൊപ്പം ഞാനും കേരളശബ്ദം ഓഫീസും വല്ലപ്പോഴും സന്ദര്‍ശിക്കുക പതിവായിരുന്നു. ദിവസവും വൈകുന്നേരങ്ങളില്‍ ആശ്രാമം ചുറ്റി ചിന്നക്കടയിലും കറങ്ങി ഒരു മണിക്കൂര്‍ നേരത്തെ നീണ്ട കാല്‍നടയാത്രയില്‍ നിന്ന് എനിക്ക് ലഭിച്ച ചില്ലറ ആരോഗ്യത്തിന്റെ കടപ്പാട് പൂര്‍ണ്ണമായും കാമ്പിശ്ശേരിയോടുള്ളതാണ്. കൂട്ടത്തില്‍ പുതിയതായി ആരംഭിച്ച കേരളശബ്ദത്തില്‍ എന്റെയൊരു കാര്‍ട്ടൂണ്‍ പംക്തി ആരംഭിക്കാനും കഴിഞ്ഞു - കഥാപാത്രം 'പാച്ചിയമ്മൂമ്മ'. ഒരു വൃദ്ധയാണ് കഥാപാത്രം. കുറെക്കാലം അമ്മൂമ്മയെ കൈപിടിച്ച് കൊണ്ടുപോകാനായി. എന്നാല്‍ രാഷ്ട്രീയരംഗത്ത് ശക്തനായ വി.പി. നായര്‍ക്ക് ശബ്ദം ഇടറുന്നതായി അനുഭവപ്പെട്ടു. അദ്ദേഹം കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയവാരിക കൃഷ്ണസ്വാമിറെഡ്യാര്‍ക്ക് കൈമാറി. പക്ഷേ കാമ്പിശ്ശേരിയും ഞാനും ഒരുമിച്ചുള്ള സായാഹ്നസവാരിയില്‍ നിന്ന് കേരളശബ്ദം ഓഫീസിനെ ഒഴിവാക്കിയില്ല. ഇടക്ക് അവിടവും സന്ദര്‍ശിച്ച് അഞ്ചു മിനിട്ട് ചിലവാക്കുമായിരുന്നു. രാഷ്ട്രീയവാരിക നടത്തുകയായിരുന്നെങ്കിലും രാഷ്ട്രീയത്തിലൊന്നും താല്പര്യമില്ലാത്ത കൃഷ്ണസ്വാമിറെഡ്യാര്‍ രാഷ്ട്രീയനേതാക്കളുടെ അടുപ്പക്കാരനായി മാറി. പ്രത്യേകിച്ച് കൊല്ലത്തുള്ള വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കന്മാര്‍ റെഡ്യാര്‍ സന്ദര്‍ശനം സ്ഥിരം തൊഴിലാക്കി മാറി. എന്നാല്‍ അവിടെ ചെന്നാലും ലോക്കല്‍ നേതാക്കന്മാര്‍ കുറഞ്ഞത് അഞ്ചുപേരെങ്കിലും അവിടെ ഉണ്ടാകും. മദ്രാസ് യാത്ര നടത്തുമ്പോഴും ചില രാഷ്ട്രീയക്കാരെ ഒപ്പം കൂട്ടുമായിരുന്നു. പ്രസിദ്ധീകരണത്തോടൊപ്പം ചില ഉല്പന്നങ്ങള്‍ കൂടി അദ്ദേഹം രംഗത്ത് കൊണ്ടുവന്നു. അതില്‍ ആദ്യത്തേത് കൊതുകിനെ ഓടിക്കുന്ന ചന്ദനത്തിരിയായിരുന്നു. മുറിയില്‍ കത്തിച്ചുവെച്ചാല്‍ ഇതെന്തു കാര്യമെന്ന് അറിയാനായി കൊതുകുതിരിക്കു ചുറ്റും കൊതുകുകള്‍ കുത്തിയിരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം വെള്ളപ്പാണ്ടുകള്‍ മാറ്റാനുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി. ഒരു ദിവസം കാമ്പിശ്ശേരിയും ഞാനും കൂടി കേരളശബ്ദം ഓഫീസിലെത്തിയപ്പോള്‍ പിന്‍‌വശത്തെ പുല്‍തകിടിയില്‍ ഉലാത്തുന്നതു കണ്ടു. അദ്ദേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. സോവിയറ്റ് യൂണിയന്‍‌കാരനാണ്. ഈ ഡോക്ടര്‍ ദേഹത്തെ വെള്ളപ്പാടുകള്‍ മാറ്റാനുള്ള മരുന്ന് കണ്ടുപിടിച്ചയാളാണ് ഈ വിദേശിയെന്ന് വിശദീകരിച്ചു. കുറെ മാസങ്ങള്‍ അദ്ദേഹം കൊല്ലത്ത് മരുന്നു പരീക്ഷണങ്ങളും മറ്റുമായി കഴിഞ്ഞു. എന്റെ ഒരു അയല്‍‌വാസിയും (കറ്റാനത്തെ മാത്തുക്കുട്ടിച്ചായന്‍) ഞാന്‍ പറഞ്ഞു മനസ്സിലാക്കിയതനുസരിച്ച് വെള്ളപ്പാണ്ട് മാറാനുള്ള ചികിത്സക്കായി കൊല്ലത്ത് എത്തി. മരുന്ന് പുരട്ടി വെയിലത്ത് ഏറെ നേരം നില്‍ക്കണം. സുഹൃത്തിന്റെ വെളുത്ത പാടുകള്‍ക്ക് അല്പം മങ്ങല്‍ ഉണ്ടായി എന്നത് സത്യം. പൂര്‍ണ്ണമായും വിട്ടുമാറിയില്ല. 'ഇന്നു ഞാന്‍ നാളെ നീ' എന്ന് ഉരുവിട്ടുകൊണ്ട് അദ്ദേഹം യാത്രയാകുകയും ചെയ്തു. സായാഹ്നസവാരിക്കിടയില്‍ ഒരു ദിവസം കാമ്പിശ്ശേരിയും ഞാനും കേരളശബ്ദം ഓഫീസില്‍ കയറിച്ചെന്നപ്പോള്‍ കൃഷ്ണസ്വാമിറെഡ്യാര്‍ നല്ല തിരക്കിലായിരുന്നു. ഇടതുകൈയ്യില്‍ ഒരു ചെറിയൊരു പാത്രം. വലതുകൈയ്യില്‍ ഒരു ബ്രഷ്. പാത്രത്തില്‍ ചുവപ്പുനിറത്തില്‍ കളര്‍. പാത്രത്തില്‍ നിന്ന് കളര്‍ മുക്കിയെടുത്ത് മുമ്പിലുള്ള മേശയുടെ ഒരു വശത്ത് കുനിഞ്ഞിരുന്ന് പൂശിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനു ചുറ്റും മൂന്ന് നാല് സഖാക്കള്‍. പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് (പിക്കറ്റിംഗ്, മുദ്രാവാക്യം വിളി മുതലായവ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അല്പം വിശ്രമിക്കാനായി റെഡ്യാരെ കാണാന്‍ എത്തിയതാണ് - ചെത്തുതൊഴിലാളി യൂണിയന്റെ കൊല്ലത്തെ പ്രമുഖ നേതാവും കൂട്ടത്തിലുണ്ട്. റെഡ്യാര്‍ മൗനം പാലിച്ചാണ് പെയിന്റ് പൂശല്‍ തുടരുന്നത്. പെയിന്റ്കളുടെ നിര്‍മ്മാണത്തിലേക്ക് അദ്ദേഹം ഇറങ്ങുന്നതായി ഇടക്ക് സംസാരവും ഉണ്ടായിരുന്നു. അതിനായി ചില വിദഗ്ധര്‍ കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ടായിരുന്നു. കണ്ടുപിടിച്ച നിറങ്ങള്‍ മറ്റു കമ്പനികളുടെ പെയിന്റുകളെ കടത്തിവെട്ടണമെന്നുള്ളതാണ് ആഗ്രഹം. അതിന്റെ ഭംഗി, ഉറപ്പ്, ആയുസ്, എടുപ്പ് എന്നിവ എത്രത്തോളമുണ്ടെന്നറിയാനാണ് പ്രിയപ്പെട്ട റെഡ്യാര്‍ മേശയുടെ സമീപത്ത് കുനിഞ്ഞുനില്‍ക്കുന്നത്. അകത്തു കയറിയ ഞങ്ങളെ നോക്കി അദ്ദേഹം ചിരിച്ചു. സഖാക്കളോടൊപ്പം സഖാക്കളായ ഞങ്ങളും ഇരുന്നു. അവിടെ കാത്തിരിക്കയായിരുന്ന പാര്‍ട്ടി സഖാക്കള്‍ അസ്വസ്ഥരായിരുന്നു. നിശബ്ദനായി പെയിന്റടി തുടരുന്ന റെഡ്യാരുടെ മുഖത്തേക്ക് നോക്കിയിരിക്കയാണവര്‍. റെഡ്യാര്‍ ഒന്നും സംസാരിക്കുന്നില്ലെന്നായപ്പോള്‍ ഒരു നേതാവ് പറഞ്ഞു: "മുതലാളീ, ഞങ്ങള്‍ക്ക് വിശക്കുന്നു." ശരിയാണ്, പ്രവര്‍ത്തകര്‍ക്ക് വിശപ്പുണ്ട്. വൈകുന്നേരങ്ങളില്‍ വിശപ്പു തീര്‍ക്കുന്നത് മുതലാളിയുടെ ചിലവിലാണ്. അപ്പവും മുട്ടക്കറിയുമാണ് പതിവായി ഓര്‍ഡര്‍ ചെയ്യാറുള്ളത്. മറ്റു തിരക്കുകള്‍ ഉള്ളതുകൊണ്ട് പതിവ് അപ്പവും മുട്ടക്കറിയും അകത്താക്കി യാത്ര പറഞ്ഞിറങ്ങാനാണ് ആഗ്രഹം. റെഡ്യാര്‍ തലതിരിച്ച് നോക്കി: "സഖാവ് എന്താ പറഞ്ഞത്?" സഖാവ്: "ഞങ്ങള്‍ക്ക് വിശക്കുന്നു എന്ന സത്യം പറയുകയായിരുന്നു മുതലാളി." റെഡ്യാര്‍ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു: "വിശപ്പുള്ളതുകൊണ്ടാണല്ലോ സഖാക്കളേ കമ്മ്യൂണിസം പിടിച്ചുനില്‍ക്കുന്നത്." ലെനിനും മാര്‍ക്സും എംഗല്‍സും പ്റഞ്ഞുപോയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളേക്കാള്‍ വിലപിടിപ്പുള്ള വലിയൊരു സന്ദേശമാണ് കൃഷ്ണസ്വാമി റെഡ്യാര്‍ പറഞ്ഞവസാനിപ്പിച്ചത്. കൈയിലിരിക്കുന്ന പാത്രത്തിലെ ചുവന്ന പെയിന്റ് ഊറിച്ചിരിച്ചേക്കാം. Posted by Design and People at 7:47 PM 0 comments 2011, ജൂൺ 4, ശനിയാഴ്‌ച കനിമൊഴിയും വി.ഡി. സതീശനും 2011 മെയ് 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത് അമേരിക്കയിലെ സുവിശേഷപ്രസംഗികന്‍ ഹാരോള്‍ഡ് കാപിംഗാണ്. വന്‍ ഭൂകമ്പവും പ്രളയവും ഉണ്ടാകുമെന്നും ലോകജനതയില്‍ ഭൂരിപക്ഷം പേരും മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരു സത്യം അടിവരയിട്ടു പറയാന്‍ അദ്ദേഹം മറന്നില്ല - നന്മ ചെയ്തവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പാസ്റ്റ‌ര്‍ പറഞ്ഞത് ഉച്ചത്തിലായിരുന്നു. ലോകാവസാനവും പ്രളയവും നാക്കിലേന്തി നടക്കുന്ന കോടിക്കണക്കിന് പാസ്റ്റര്‍മാര്‍ ലോകമെമ്പാടും ഉണ്ട്. ആ വെടിമരുന്ന് പാദങ്ങളില്‍ വീഴ്ത്താനും കൈകള്‍ ഉയര്‍ത്തി മേഘങ്ങളെ പിടിക്കാനും കണ്ണീരൊഴുക്കാനും നേര്‍ച്ചപ്പെട്ടിയില്‍ പാപമോചനത്തിനുള്ള പണം വീഴ്ത്താനും സ്ത്രീജനങ്ങളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പാനും അനുഗ്രഹിക്കാനും ഏറെ ഉപകരിക്കുന്നതാണ്. കാമ്പിംഗിന്റെ പ്രവചനം കേട്ട് ഞെട്ടി അമേരിക്കയിലെ ഒരു ഗ്രൂപ്പുകാര്‍ അന്ത്യവിധിക്കുള്ള കാത്തിരിപ്പിലായിരുന്നു. ചിലരാണെങ്കില്‍ ജോലി രാജിവെച്ച് മനസ്സ് നൊന്ത് കഴിഞ്ഞു. വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ ലോകാവസാനം ഭയന്ന് മലകളിലേക്കും വനങ്ങളിലേക്കും ഓടിയൊളിച്ചു. കാം‌പിംഗ് നേതൃത്വം നല്‍കുന്ന സുവിശേഷകസംഘത്തിന്റെ പ്രവര്‍ത്തകര്‍ അന്ത്യവിധിയുടെ മുന്നറിയിപ്പുമായി ദുബായ്, അബുദാബി, ഷാര്‍ജാ, ബഹ്റിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ലോകാവസാനത്തിന്റെ മുന്നറിയിപ്പുമായി നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അധികൃതര്‍ അവ പെട്ടെന്ന് നീക്കം ചെയ്തു. ഇദ്ദേഹം മൂന്നാം തവണയാണ് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത്. 1994 സെപ്റ്റംബര്‍ 6ന് ലോകം ഇല്ലാതാകുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാല്‍ ഭൂമി കേടുപാടുകളില്ലാതെ കറങ്ങുന്നുണ്ടന്ന് കണ്ട കാം‌ംപിംഗ് നിശബ്ദനായി. കണ്ണടച്ച് ഭൂമിയെ ശപിച്ചു. തയ്‌വാനിലെ ഒരു വൃദ്ധനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാനും കാലിഫോര്‍ണിയായിലെ ഒരു മദ്ധ്യവയസ്ക സ്ത്രീ സ്വന്തം മക്കളെ കഴുത്തറത്ത ശേഷം ആത്മഹത്യക്ക് ശ്രമിക്കാനും പ്രവചനം വഴിയൊരുക്കി. വിശുദ്ധ വേദപുസ്തകമാണ് പ്രവചനങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് പറഞ്ഞതോടെ പരിഭ്രാന്തരായ വിശ്വാസികള്‍ 'കര്‍ത്താവേ, രക്ഷിക്കണമേ'യെന്ന് അലറിക്കൊണ്ട് നാല്പാടും ഓടിത്തുടങ്ങി. അമേരിക്കയിലെ അറിയപ്പെടുന്ന ശാസ്ത്രഞന്‍ കൂടിയാണ് ഹാരോള്‍ഡ് കാം‌ംപിംഗ്. എല്ലാ രാജ്യങ്ങളിലും, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓടി നടക്കുന്ന 'കാം‌ംപിംഗ് പാസ്റ്റര്‍'മാരുടെ എണ്ണം കൂടിവരുകയാണ്. അവരുടെ കഴുത്തിന്റെ തടിയും പോക്കറ്റിന്റെ തടിപ്പും ഏറിവരുകയും ചെയ്യുന്നു. പാസ്റ്ററായ ഈ വൃദ്ധന് മറവിയോ മനോവിഭ്രാന്തിയോ ഉണ്ടെന്ന് നമുക്കറിയില്ല. അന്ത്യവിധി ദിനം ഇനി ഒക്ടോബര്‍ 21ന് ആണെന്നാണ് അദ്ദേഹം സ്വന്തം റേഡിയോ സര്‍‌വീസിലൂടെ അറിയിച്ച് ലോകസമാധാനം വീണ്ടും കെടുത്തിയിരിക്കുന്നത്. എ. രാജ, കരുണാനിധിയുടെ പ്രിയപുത്രി കനിമൊഴി, കൈരളിയുടെ മനേജിംഗ് ഡയറക്ടറായിരുന്ന ജോണ്‍ ബ്രിട്ടാസ്, ചാവേര്‍ പടത്തലവനായ വി.ഡി. സതീശന്‍, ഐസ്ക്രീം ക്വീന്‍ റെജീന, വെള്ളപ്പാച്ചിലില്‍ നിന്ന് നീന്തി രക്ഷപെട്ട കാവ്യ മാധവന്‍, പീഢനക്കാരെ പിടിക്കാന്‍ നില്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍, മലയാളഭാഷക്കു വേണ്ടി നിരാഹാരത്തിനൊരുങ്ങുന്ന സുഗതകുമാരി, സമദൂരസിദ്ധാന്തക്കാരനായ സുകുമാരന്‍ നായര്‍, ആപ്പിള്‍ ഏ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളായ സാജു കടവിന്‍, രാജീവ് ചെറുവാര, മലയാള മനോരമയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ബാലഗോപാല്‍, ഒരു പവന്‍ മോതിരം വക്കത്തില്‍ നിന്ന് വാങ്ങിയ വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി ലക്ഷങ്ങള്‍ ഒക്ടോബര്‍ 21ലെ കാം‌പിംഗ് പ്രളയത്തില്‍ ഒഴുകിപ്പോകുമോയെന്നറിയില്ല. ചെറുലഹരി തലയില്‍ കയറിയാല്‍ പ്രവചനങ്ങള്‍ ഒഴുകിയിറങ്ങുക സാധാരണമാണ്. മദ്യം കഴിക്കാത്തവര്‍ ആണ്ടിലൊരിക്കല്‍ കാലിഫോര്‍ണിയയോ കോലാലമ്പൂരോ സന്ദര്‍ശിക്കുംമ്പോള്‍ 'ഇത്തിരി' അകത്താക്കിയാല്‍ മുറിയില്‍ വട്ടമിട്ട് ഓടി നടക്കുകയോ കരയുകയോ ചിരിക്കുകയോ മാലാഖമാരുടെ പ്രകാശം കാണുകയോ പതിവാണ്. ലഹരി ചെല്ലാതെതന്നെ മാലാഖയെ കണ്ട മഹാനായ വ്യക്തിയാണ് യശശ്ശരീരനായ പാസ്റ്റര്‍ ദിനകരന്‍.അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ദീകരണത്തില്‍ മുമ്പൊരിക്കല്‍ പറയുകയുണ്ടായി: "അമേരിക്കയിലെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന വേളയില്‍ ഒരു രാത്രി മുറിയില്‍ വലിയ വെളിച്ചം. എന്റെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്റെ നേരെ ഒരു കടലാസു ചുരുള്‍ നീട്ടി. നീയൊരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങുക. അതിന്റെ പ്ലാന്‍ ആണിത്." വെളിച്ചം മങ്ങി. മാലാഖ അപ്രത്യക്ഷമായി. എന്നാല്‍ വീണ്ടും പ്രകാശം. വീണ്ടും മാലാഖ. ഒരു കടലാസ് ചുരുള്‍ കൂടി ദിനകരന്റെ നേരെ നീട്ടി. "എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്സിന്റെ ലിസ്റ്റ് ആണിത്. അവരെ ദിനേട്ടന്‍ തെരഞ്ഞെടുക്കുക." മാലാഖ അപ്രത്യക്ഷമായപ്പോള്‍ പാസ്റ്റര്‍ ഡിനകരന്‍ ലിസ്റ്റിലേക്ക് നോക്കി. അത്ഭുതം! അന്ന് കേന്ദ്രമന്ത്രിയായിരുന്ന എം.എം. ജേക്കബ്ബ്, റിട്ടയര്‍ഡ് ഇന്‍കം ടാക്സ് കമ്മീഷണര്‍ തുടങ്ങി പത്തിലേറെപ്പേരുടെ പേരുകള്‍. പ്രമുഖരുള്ളതുകൊണ്ട് ഇനി പേടിക്കാനില്ലെന്ന് ദിനകരനും ആശ്വസിച്ചു. അങ്ങനെ ദൈവം അനുഗ്രഹിച്ച് ദൈവം നിര്‍ദ്ദേശിച്ചതുപോലെ പണിതുയര്‍ത്തിയ കൂറ്റന്‍ സ്ഥാപനമാണ് കോയമ്പത്തൂരിലെ 'കാരുണ്യ' എഞ്ചിനീയറിംഗ് കോളേജ്. കാംപിംഗ് എപ്പോഴും എല്ലാ കാലത്തും ഉണ്ടാകും. പാസ്റ്റര്‍മാരെപ്പോലെ കാര്യങ്ങ‌ള്‍ ഭ്ംഗിയായി പ്രവചിക്കുന്നവരാണ് നമ്മുടെ നാട്ടിലെ കണിയാന്മാര്‍. വയറ് നിറഞ്ഞു നില്‍ക്കുന്ന പെണ്ണുങ്ങളുള്ള വീട്ടിന്റെ മുറ്റത്ത്നിന്ന് വായ്പൊത്തി ഉറക്കെപ്പറയും: "ലക്ഷണം കണ്ടിട്ട് വരുന്ന കുഞിക്കാല് ഒരു ആണ്‍കുട്ടിയാണ്. തമ്പുരാനേ." ഗൃഹനാഥന് സന്തോഷമായി. അതിനുശേഷം കണിയാര്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് നടക്കും. അടുക്കള ഭാഗത്തുള്ള മുറ്റത്തു നിന്ന് ഉറക്കെ പറയും: "തമ്പുരാട്ടിയേ ഭാഗ്യം! ഒരു പെണ്‍കുഞ്ഞിന്റെ കുഞ്ഞിക്കാല് ഇവിടെത്തുന്നു." അപ്പുറെത്തും ആഹ്ലാദം ഇപ്പുറത്തും ആഹ്ലാദം. അമേരിക്കയില്‍ പോയിട്ടില്ലെങ്കിലും എത്രയോ പ്രളയങ്ങള്‍ നമ്മുടെ കണിയാന്മാര്‍ എത്രയോ തവണ സൃഷ്ടിച്ചിരിക്കുന്നു. വിദേശത്തുപോകുന്ന ചില പാസ്റ്റര്‍മാര്‍ മൂന്ന് ഇഞ്ച് സൈസിലുള്ള ഒരു ചെറു ബാറ്ററി ഉപകരണവുമായി മടങ്ങിവരുന്നതെന്ന് കേള്‍ക്കുന്നു - ഭക്തരെ അനുഗ്രഹിക്കുമ്പോള്‍ ഈ ഉപകരണം വെള്ള ജൂബ്ബയില്‍ ഒതുക്കിയിരിക്കും. തലയില്‍ കൈ വയ്ക്കുമ്പോള്‍ ചെറിയ ഒരു ഷോക്ക്. മുകളിലേക്ക് നോക്കി പ്രകാശത്തിനായി ഭക്തര്‍ പൊട്ടിക്കരയുന്നു. ചില അമ്പലങ്ങള്‍ക്ക് സമീപമുള്ള ചില ജ്യോത്സ്യന്മാരും ഈ ബാറ്ററി ഉപകരണം പൂവിട്ട് പൂജിക്കുന്നു. എന്തായാലും ഭൂമിയില്‍ സമാധാനം! Posted by Design and People at 11:59 AM 0 comments 2011, മേയ് 23, തിങ്കളാഴ്‌ച ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും അവാര്‍ഡ് 'അച്ഛനുറങ്ങാത്ത വീട്' എന്ന മലയാള ചലച്ചിത്രം അവാര്‍ഡിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് സലീം കുമാറിന് ലഭിക്കുമെന്ന് നമ്മള്‍ ആശിച്ചെങ്കിലും നഷ്ടപ്പെട്ട അവാര്‍ഡ് 'ആദാമിന്റെ മകന്‍ അബു'വിലൂടെ സലീം കുമാര്‍ പിടിച്ചെടുത്തപ്പോള്‍ ഗ്ലാമറിന്റെ മുഖലേപനമില്ലാതെ ഉയരത്തിലെത്തിയ ഈ നടനെ നാം വാരിക്കോരിഎടുത്തുയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. കുടവയര്‍ കുലുക്കിയും പിന്‍ഭാഗം പിടപ്പിച്ചും ചിരിബോംബുകള്‍ പൊട്ടിച്ചുവന്ന സലീം കുമാര്‍ എന്ന നടന്‍ ആദാമിലൂടെ നല്‍കിയ വ്യത്യസ്ത അനുഭവം നമുക്കുമേല്‍ കടുത്ത വേദനയാണ് പൂശിയത്. സൂപ്പര്‍താരങ്ങളായ തമ്പുരാക്കന്മാരെ തട്ടിമാറ്റിക്കൊണ്ട് വമ്പന്‍ പുരസ്കാരം തട്ടിയെടുത്ത് സലീം കുമാര്‍ ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു: "ഒരു മലയാളി അവാര്‍ഡ് കമ്മറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ അവാര്‍ഡ് ലഭിക്കില്ലായിരുന്നു." അവാര്‍ഡുകമ്മറ്റികള്‍ രൂപം കൊള്ളുമ്പോള്‍ തന്നെ കമ്മറ്റി അംഗങ്ങള്‍ ഡല്‍ഹിയിലേക്ക് വിമാനം കയറുമ്പോഴായാലും തിരുവനന്തപുരത്തേക്ക് ട്രയിന്‍ കയറുമ്പോഴായാലും മനസ്സിലും പോക്കറ്റിലും കൊച്ചുകൊച്ചു കാര്യങ്ങള്‍ കുറിച്ചുകൊണ്ടായിരിക്കും യാത്ര പുറപ്പെടുക - സംസ്ഥാനത്ത് ഫിലിം അവാര്‍ഡ് കമ്മറ്റിയില്‍ ഒരു വര്‍ഷം ഞാനും അംഗമായിരുന്നു. എ.പി. ഉദയഭാനു ചെയര്‍മാന്‍, പവനന്‍, വൈലോപ്പിള്ളി, ഡോ പവിത്രന്‍, തോട്ടം രാജശേഖരന്‍, ഈ ലേഖകന്‍ തുടങ്ങി ചെറിയൊരു കമ്മറ്റി. എന്‍. ശങ്കരന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ബക്കര്‍, രാമു കാര്യാട്ട്... തുടങ്ങിയ പലരുടെയും ചിത്രങ്ങള്‍ മത്സരത്തിനായി എത്തിയിട്ടുണ്ട്. നല്ല ചലചിത്രം ബക്കറിന്റെ 'മണിമുഴക്കം' എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായില്ല. എന്നാല്‍ ഗാനരചയിതാവ് ആര് എന്ന വിഷയം വന്നപ്പോള്‍ വൈലോപ്പിള്ളി ചാടിയെഴുന്നെറ്റു. "എനിക്കൊരു അഭിപ്രായമുണ്ട്. മുല്ലനേഴിക്ക് കൊടുക്കണം." അത് നേണ്ട തര്‍ക്കത്തിന് വഴിയൊരുക്കി. വൈലോപ്പിള്ളി ഒഴിച്ച് എല്ലാവരും ഒ.എന്‍.വിക്ക് വേണ്ടി നിലകൊണ്ടു. പക്ഷേ പ്രിയപ്പെട്ട വൈലോപ്പിള്ളി ചാടിയെഴുന്നേറ്റ് ബാഗും എടുത്ത് മുറിയില്‍ നിന്നും പുറത്തേക്ക് പോയി. വാതുക്കല്‍ ചെന്ന് തിരിഞ്ഞ് നിന്ന് ഒരു കാര്യം ഉറക്കെപ്പറയാല്‍ അദ്ദേഹം മറന്നില്ല: "നിങ്ങളൊക്കെ വേശ്യമാരെപ്പോലെയാണ്." പാവം കമ്മിറ്റി ചെയര്‍മാന്‍ ഗാന്ധിയനായ ഉദയഭാനു സാറിന്റെ മുഖമാണ് ഏറെ വാടിയത്. ഈ വയസ്സുകാലത്ത് ഇതും കേള്‍ക്കേണ്ടിവന്നു! അവിടെയും ഇവിടെയും അവാര്‍ഡ് കമ്മറ്റി എന്നത് വേശ്യകളുടെ ഒരു കമ്മറ്റിയാണോ? ഡല്‍ഹിയിലും ഇത്തരത്തില്‍ കേരളവേശ്യമാര്‍ എത്താറുണ്ടെന്ന് സലീം കുമാറിന്റെയും നടന്‍ ദിലീപിന്റെയും അഭിപ്രായങ്ങളില്‍ നിന്നു തോന്നുന്നു. സിനിമയിലെ തിരുത്തല്‍ വാദിയായി ഈ നടന്‍ മാറിയിരിക്കുന്നു. ചിരിവേഷം അദ്ദേഹത്തിന് അഴിച്ചുവെക്കാനാവുമെങ്കില്‍ എന്തുകൊണ്ട് സൂരജ് വെഞ്ഞാറമ്മൂടിന് അതിനു കഴിയുന്നില്ല. സൂപ്പര്‍സ്റ്റാറുകളോടൊന്നിച്ച് സൂരജ് അഭിനയിക്കുമ്പോള്‍ ചരട് സൂപ്പര്‍സ്റ്റാറിന്റെ കൈയ്യിലല്ലേയെന്ന് സംശയിക്കുന്നു. വായ് പൊളന്ന് ചിരിച്ചും വയറ് കുലുക്കിയും പിന്‍ഭാഗം കുടഞ്ഞും സൂപ്പറിന്റെ കൂടെ അഭിനയച്ചോളാനാണ് സൂപ്പറിന്റെ നിര്‍ദ്ദേശം. ഹാസ്യനടന്മാരുടെ മുഖത്തെ 'ടോം ആന്റ് ജെറി'യെ മാറ്റാനായാല്‍ ഇനിയും നമുക്ക് ആദാമിന്റെ മകനായ അബുമാരെ ലഭിക്കുമെന്നുള്ളത് നിശ്ചയം. പുതുപ്പള്ളിയുടെ പുത്രന്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിതിളക്കത്തിന് മങ്ങലേല്‍‌പ്പിച്ചതും സലീം കുമാറിന്റെ തിളക്കമാണെങ്കിലും ഇരുവരും സോണിയ ഭക്തരാണ്. ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും കുഞ്ഞുനാള്‍ തൊട്ട് ചീപ്പെടുത്താല്‍ ചീകുന്നത് ഒരേ രീതിയിലാണ്. എല്ലാവരും ഇടത്തുനിന്ന് വലതേക്ക് മുടി ചീകുമ്പോള്‍ ഇവര്‍ ചെയ്യുന്നത് വലത്തുനിന്ന് ഇടത്തേക്ക്. രണ്ടു പേരെടെയും മുടി പറഞ്ഞാന്‍ അനുസരിക്കില്ല. എന്നാല്‍ അടുത്തകാലത്തായി സോണിയാഗാന്ധിയുടെ തലയി മുടി വേര്‍തിരിക്കാനായി ചീപ്പ് വലതുവശത്തേക്കാണോ കയറുന്നതെന്ന് സംശയം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും കരുണാകരപുത്രന്‍ മുരളിയും ഈ രീതിയില്‍ വലതു ഗ്രൂപ്പുകാരാണ്. ഉമ്മന്‍ ചാണ്ടിയുടെ ഈ വലതുചായ്‌വിന് അല്പം മലയാള മനോരമ ബന്ധമുണ്ട്. മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യുവും ചീകുന്നതില്‍ കുഞ്ഞൂഞ്ഞ് ശൈലിയാണ്. ജയ് ഹിന്ദ് ടി.വിയുടെ വിജയന്‍ തോമസ്, ഹിറ്റ്ലര്‍, കനിമൊഴി, ടോം വടക്കന്‍, ഡോ. ഉമാദത്തന്‍, ഷാഫി പറമ്പില്‍, സി.പി.ഐ നേതാവ് സത്യന്‍ മോക്കേരി, മുന്‍ എം.എല്‍.എ പി. ബാലന്‍ (പാലക്കാട്), മുന്‍ മന്ത്രി എം. ടി. പത്മ, കേന്ദ്രമന്ത്രി സചിന്‍ പൈലറ്റ് തുടങ്ങിയവരും വലതു ചായ്വുള്ളവരാണ്. എന്നാല്‍ അടുത്ത ദിവസം മന്ത്രിസഭാംഗങ്ങ‌ളുടെ ലിസ്റ്റുമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ചെവിയുടെ രണ്ടു വശത്തും ഉയര്‍ന്നു വന്ന കൃതാവുകള്‍ ചിരി ഉണര്‍ത്തുന്നവയാണ്. ചെവികള്‍ക്ക് സമീപം ഇവ ഉയര്‍ത്തിയത് - കൊടിക്കുന്നില്‍ സുരേഷും ആന്റേ ആന്റണിയും. സലീം കുമാറിന്റെ ഹാസ്യവേഷം പോലെ പല്ലും ഇളിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ച് ഡല്‍ഹിയിലെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍ നമക്കും ചിരിക്കാതിരിക്കാനാവില്ല. ഉമ്മന്‍ ചാണ്ടിക്ക് സ്നേഹമില്ലാത്തത് ആരോടാണ്! ശത്രുവിനെയും സ്നേഹിക്കുന്നു. നാട്ടുകാരുടെ, ബന്ധുക്കളുടെ, സുഹ്രുത്തുക്കളുടെ, പാര്‍ട്ടി പ്രവര്‍ത്തകരുടെ, തിരുമേനിമാരുടെ, അച്ചന്മാരുടെയും എല്ലാം വഴികാട്ടിയാണ്. 1985ലാണ് ഞാന്‍ മനോരമയില്‍ ചേരുന്നത്. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച കഴിഞ്ഞ് കൊച്ചി ഓഫീസിലെത്തിയെപ്പോള്‍ എന്നെ കാണാനായി ഒരു ച്റുപ്പക്കാരന്‍ കാത്തുനില്‍ക്കുന്നു. ഞാന്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിവരങ്ങള്‍ സംസാരിച്ചു. പുതുപ്പള്ളിയില്‍ നിന്ന് വരികയാണ്. കൈയില്‍ ഒരു കവറുമുണ്ട്. എന്റെ നേരെ നീട്ടി. കവറിലെ കത്തു വായിച്ചു: "എന്റെ നാട്ടിലുള്ള എന്റെ ഏറെ അടുപ്പമുള്ള ഒരു സുഹൃത്തിന്റെ മകനാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ഒഴിവ് മനോരമയിലുണ്ടെന്ന് അറിഞ്ഞു. ഈ കത്തുമായി വരുന്ന ജോര്‍ജ്ജ്കുട്ടിക്ക് ആ ഒഴിവ് ശരിയാക്കി കൊടുക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി." കത്ത് വായിച്ച് ഞാന്‍ അല്പനേരം ആലോചിച്ചിരുന്നു. പയ്യന്റെ കൈയ്യില്‍ കരുതിയിരുന്ന ചില ചിത്രങ്ങള്‍ ഞാന്‍ നോക്കി. വരപ്പുകള്‍ കൊള്ളാം. എന്നാല്‍ അന്വേഷിച്ചിറങ്ങിയ വഴി തെറ്റിപ്പോയെന്ന് ഞാന്‍ പറഞ്ഞു. പുതുപ്പള്ളിയും കോട്ടയവും തമ്മില്‍ വലിയ അകലമില്ല. കോട്ടയത്ത് മാത്തുക്കുട്ടിച്ചായനെ വിളിച്ച് ഉമ്മന്‍ ചാണ്ടി ഒരു വാക്ക് പറഞ്ഞാല്‍ പോരായിരുന്നോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ മുഖം വാടി. പരസ്യം വരും, അപ്പോള്‍ അപേക്ഷിക്കുക, ടെസ്റ്റ്-ഇന്റര്‍‌വ്യൂ എന്നിവ കടന്നുകിട്ടണം എന്ന് കൂടി വിവരിച്ചു കൊടുത്തു. പയ്യന്‍ എഴുന്നേറ്റു. കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു കലാകാരന്റെ വേദനയില്‍ എന്റെ മനസ്സും വേദനിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പറ്റി അതിനു മുമ്പ് 'അസാധു'വില്‍ ഒരു ലേഖനം എഴുതിയപ്പോള്‍ ഞാന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ഒരു സുഹൃത്ത് ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു. അമേരിക്കയില്‍ ഒരു ജോലി വേണം. ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി ലെറ്റര്‍ ഹെഡ് എടുത്ത് മലയാളത്തില്‍ എഴുതി: "പ്രിയപ്പെട്ട പ്രസിഡന്റ് കെന്നഡി, ഈ കത്തുമായി വരുന്ന ജോയിക്കുട്ടി എന്റെ അടുത്ത സുഹൃത്ത് അവറാച്ചന്റെ മകനാണ്. അവിടെ ഒരു ജോലി തരപ്പെടുത്തിക്കൊടുത്ത് സഹായിക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി." ഇപ്പോള്‍ നമുക്ക് കത്ത് വേണ്ടത് രമേശ് ചെന്നിത്തലക്കാണ് - "സോണിയ ജി, ഇതെന്റെ സുഹൃത്തിന്റെ മകനാണ്. മന്ത്രിയായില്ല. ഒരു ജോലി ഡല്‍ഹിയില്‍ തരപ്പെടുത്തണം." Posted by Design and People at 11:36 PM 0 comments 2011, മേയ് 17, ചൊവ്വാഴ്ച ചര്‍ച്ചയില്ല, ചോദ്യവുമില്ല മുന്‍ നിയമസഭാസ്പീക്കറും എം.പിയുമായിരുന്ന എ.സി. ജോസ് പഠിച്ചതും വളര്‍ന്നതും കൊച്ചിയിലാണെങ്കിലും ഇംഗ്ലീഷ് പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് വളര്‍ന്നത് നെഹ്രുകുടുംബത്തിലൂടെയാണെന്ന് പറയുമ്പോള്‍ ജോസിന്റെ അമ്പാട്ടു കുടുംബത്തിന് അഭിമാനിക്കാവുന്നതാണ്. കേരളത്തിലെത്തുമ്പോള്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങി രാഹുള്‍ ഗാന്ധി വരെയുള്ളവരുടെ ഇംഗ്ലീഷ് പ്രസംങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഭാഗ്യം സ്ഥിരമായി ലഭിക്കാറുള്ളത് ജോസിനു തന്നെ. ഇടക്ക് രാഹുള്‍ ഗാന്ധിയുടെ 'സ്പീച്ച്' തിരുവനന്തപുരത്തു വെച്ച് തര്‍ജ്ജിമ ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് മോഹ‌ന്‍കുമാര്‍ വാക്കുകളിലും വാചകങ്ങിളിലും വന്ന വന്‍ വീഴ്ച മൂലം മൈക്ക് ശശി തരൂറിന് കൈമാറേണ്ടിവന്നു. പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കാന്‍ ആളില്ലാതിരുന്നതുകൊണ്ടാണ് തന്റെ പരിഭാഷ പാളിപ്പോയതെന്ന് പറയുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്കിനോടുള്ള തന്റെ വിരോധം മോഹന്‍കുമാര്‍ ഇപ്പോഴും തുടരുകയാണ്. useless എന്ന ഇംഗ്ലീഷ് പദത്തിന് മലയാളത്തില്‍ ഒന്നിനും കൊള്ളാത്തവന്‍, വിവരം കെട്ടവന്‍, ഉറക്കംതൂങ്ങി തുടങ്ങി മറ്റു പല മലയാളപദങ്ങളും എ.സി. ജോസിനു പരിഭാഷയായി പറയാനാകും. പാര്‍ലിമെന്റിലേക്ക് ഉത്തര്‍പ്രദേശിലെ 'അമേത്തി' മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനകത്ത് കാലെടുത്തു വച്ചപ്പോള്‍ നെഹ്രുവിന്റെ പിന്‍ഗാമി, ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്‍, രാജീവ് ഗാന്ധിയുടെ പിന്‍‌ഗാമി എന്നീ നിലകളിലൊക്കെ നമുക്കൊക്കെ വന്‍പ്രതീക്ഷകളായിരുന്നു - ലോക്സഭയിലെ പിന്‍സീറ്റുകളില്‍ ഒന്നില്‍ ബഞ്ചിന്റെ അറ്റത്തായി ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യം ഉറ്റുനോക്കുകയായിരുന്നു. സ്വന്തം സീറ്റില്‍ ഇരിക്കാതെ ഏതെങ്കിലും വനിതാ എം.പിയുടെ സമീപത്തെത്തി ഒട്ടിപ്പിടിച്ചിരിക്കയാണ് പതിവ് (ഈ രംഗം പാര്‍ലമെന്റില്‍ പോയ അവസരങ്ങ്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളതാണ്). ലോക്സഭയിലെ നടപ്പാതകള്‍ക്ക് ചേര്‍ന്ന് കിടക്കുന്ന ബഞ്ചിന്റെ അരികിലായി വനിതാമെമ്പറുടെ സമീപത്തിരിക്കുന്ന രാഹുലിന്റെ ഒരു കാല്‍ കാര്‍പ്പെറ്റിന്റെ നടുവിലായിരിക്കും വിശ്രമിക്കുന്നത്. കാലുകള്‍ കവച്ചുവെയ്ക്കുന്ന ലോകസഭാംഗങ്ങള്‍ നമുക്ക് പലരുണ്ടാകാം. എന്നാല്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെപ്പോലെ കാലുകള്‍ കവച്ച് വെച്ച് സുഖവും സോഷ്യലിസവും സ്വപ്നം കാണുന്നത് ഒരു രാഹുല്‍ തരംഗമായി നമുക്കു കണക്കാക്കാം. പതിനഞ്ചാമത് ലോക്സഭയില്‍ 25നും 40നും ഇടക്ക് പ്രായമുള്ള 61 എം.പിമാരാണ് നമുക്കുള്ളത്. ഏറെ പ്രതീക്ഷകള്‍ നമുക്ക് നല്‍കിക്കൊണ്ടെത്തിയവരില്‍ ഭൂരിഭാഗവും പ്രതീക്ഷകള്‍ ഊതിക്കെടുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. രാഹുലിനെപ്പറ്റി മനോരമ റിപ്പോര്‍ട്ടുകള്‍ തയ്യാറെടുക്കുമ്പോഴുള്ള സുഗന്ധം അദ്ദേഹം കണ്ടത്തില്‍ കുടുംബാംഗമാണെന്നു വരെ നമ്മെ തെറ്റിധരിപ്പിക്കാറുണ്ട്. എന്നാല്‍ മലയാള മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ 'ദ്‌ വീക്ക്'ന്റെ പുതിയ ലക്കത്തിലെ കണ്ടെത്തലുകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരൊറ്റ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാത്ത ഒരെറ്റ ചോദ്യം പോലും ചോദിക്കാത്ത യുവ എം.പിമാരുടെ കൂട്ടത്തില്‍ യുവജനങ്ങളുടെ ആവേശമായ രാഹുള്‍ ഗാന്ധി നില്‍ക്കുന്നുവെന്നാണ് 'ദ്‌ വീക്ക്' കണ്ടെത്തിയിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് പൂജ്യം, ചോദ്യങ്ങള്‍ ചോദിക്കാത്തതിന് വട്ടപ്പൂജ്യം! കേരളത്തിലെത്തുമ്പോള്‍, യൂത്തന്മാരോടൊപ്പം തട്ടുകടകളില്‍ കയറുമ്പോള്‍ ലഭിക്കുന്ന പൊറോട്ടയും തട്ടുദോശയും പൂജ്യം സൈസിലാണെന്നുള്ളത് രാജ്യത്തിന്റെ ഭാഗ്യം. പാര്‍ലെമെന്റില്‍ തിളങ്ങുന്ന ക്രിക്കറ്റ് താരം കൂടിയായ അനുരാഗ് സിംഗ് താക്കൂറും കേരളത്തിലെ യുവജനങ്ങളുടെ ലഹരിയായ എം.ബി.രാജേഷും പി.കെ.ബിജുവും ലോക്സഭയുടെ വെട്ടിത്തിളങ്ങുന്ന പുതിയ പ്രഭയായി മാറുകയും ചെയ്തു. നെഹ്രു കുടുംബത്തിന് ഇതെന്തുപറ്റിയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളില്‍ നിന്നും പ്രാര്‍ത്ഥിച്ചു ജപിച്ച ചരടുകള്‍ ഡല്‍ഹിയിലെ 10-ജന്‍പഥ്ല്‍ നിറയുകയാണ്. കുറെ ചരട് സോണിയ ഗാന്ധി ഇടതുകൈയില്‍ കെട്ടുന്നു. കുറെ ചരടുകള്‍ മരുമകന്‍ റോബര്‍ട്ട് വധേര കൈയ്യിലും അരയിലും കെട്ടിത്തുടങ്ങിയതോടെ ബിസിനസ് രംഗത്ത് അദ്ദേഹം വിലസിക്കൊണ്ടിരിക്കുന്നു. പ്രിയങ്ക ചരട് കെട്ടാറില്ല. ചരടുകള്‍ എല്ലാ ദിവസങ്ങ‌ളിലും രാഹുല്‍ ഗാന്ധിയുടെ വലതുകൈയ്യില്‍ കെട്ടിക്കൊടുക്കാറുണ്ടെങ്കിലും അതു വലിയ ഫലമൊന്നും ചെയ്തുകാണുന്നില്ല. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പഠിപ്പിക്കുന്ന ചില തളര്‍ന്ന വാചകങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ തളര്‍ച്ചയും കാണാനായി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്കെതിരെ ആഞ്ഞടിക്കാനായി തമിഴ്നാട്ടിലേക്ക് തിരിക്കുമ്പോള്‍ രാജീവിന്റെ ചെവിയില്‍ ചില കിളവന്മാര്‍ പറഞ്ഞുകൊടുത്തതിങ്ങനെ: "കറുത്ത കണ്ണട ധരിക്കുന്നവരെ വിശ്വസിക്കാനാവില്ല." അവസാനം രാജീവ് ഗാന്ധിയുടെ കറുത്ത സ്പര്‍ശനം തിരിച്ചടിയായി മാറി. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ചത് കിളവന്‍ പ്രയോഗത്തിലാണ് - ആ മുതുക്കന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല - എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കഴുത്തിലെ നീര്‍ക്കെട്ടു മൂലം തലകുനിക്കാനാവാത്ത പി.പി തങ്കച്ചന്‍ പോലും തല കുനിച്ചു പോയി. കര്‍ഷക പ്രക്ഷോപം നടക്കുന്ന ഉത്തര്‍പ്രദേശിലെ ഭട്ടപര്‍മ്പോല്‍ ഗ്രാമത്തില്‍ രാഹുല്‍ ഗാന്ധി നാടകം കളിക്കാനെത്തിയപ്പോള്‍ തിളക്കമുണ്ടാകുന്നെങ്കില്‍ അത് നെഹ്രുകുടുംബത്തിന്റെ ഭാഗ്യം! തന്റെ അവസാനനിമിഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്രു വെള്ളക്കടലാസില്‍ കവി വേഡ്സ് വര്‍തിന്റെ നാലുവരി കവിത പകര്‍ത്തിയ ശേഷമാണ് കണ്ണടച്ചത്: “...And Miles to Go Before I Sleep...” “And Miles എന്നത് എന്താണെന്ന് രാഹുലിന് അറിയില്ല. എന്നാല്‍ Sleep എന്താണെന്ന് അദ്ദേഹത്തിന് ഏറെ അറിവുണ്ട്. ഉറക്കം തൂങ്ങികളായ പാര്‍ലെമെന്റാംഗളാണോ നമുക്ക് വേണ്ടത് എന്ന് അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും ജനം ചിന്തിക്കുക.
അടുക്കള ഉപയോഗം എളുപ്പമാക്കാൻ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു കാര്യമാണ് ഒന്നുകിൽ അടുക്കളയുടെ വലിപ്പം കൂട്ടി നൽകുന്നതും അല്ലെങ്കിൽ ആവശ്യത്തിന് വലിപ്പമില്ലാത്ത അവസ്ഥയും. കൃത്യമായി പ്ലാൻ ചെയ്ത് ഡിസൈൻ ചെയ്യേണ്ട ഒരിടമാണ് അടുക്കള. എന്നാൽ മാത്രമാണ് ആഗ്രഹിച്ച രീതിയിൽ അടുക്കള കൈകാര്യം ചെയ്യൽ എളുപ്പമാവുകയുള്ളൂ. ആവശ്യത്തിൽ കൂടുതൽ അലമാരകളും ഷെൽഫുകളും നൽകി നിറയ്ക്കുന്നതിനേക്കാൾ ആവശ്യങ്ങൾക്ക് അനുസൃതമായി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പാകത്തിൽ അവ സജ്ജീകരിച്ച് നൽകുന്നതിലാണ് കാര്യം. അടുക്കള ഉപയോഗം എളുപ്പമാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. അടുക്കള ഉപയോഗം എളുപ്പമാക്കാൻ, പരീക്ഷിക്കാവുന്ന കാര്യങ്ങൾ. കിച്ചൻ ഡിസൈൻ ചെയ്യുന്ന രീതിയിൽ പല മാറ്റങ്ങളും ഇപ്പോൾ വന്നിട്ടുണ്ട്. ഓപ്പൺ കിച്ചൻ, മോഡുലാർ, സെമി മോഡുലാർ എന്നിങ്ങനെ കിച്ചൻ എങ്ങിനെ ഡിസൈൻ ചെയ്താലും ശരിയായ രീതിയിൽ ഓർഗനൈസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതുകൊണ്ട് യാതൊരു ഗുണവും ഇല്ല. ഒരു അടുക്കളയിൽ വളരെയധികം ശ്രദ്ധ നൽകേണ്ട കാര്യമാണ് ഗ്യാസ്, ഫ്രിഡ്ജ്, സിങ്ക് എന്നിവ തമ്മിൽ നൽകേണ്ട അകലം. ഇവ തമ്മിൽ ഒരു നിശ്ചിത അകലം തീർച്ചയായും നൽകാനായി ശ്രദ്ധിക്കണം. ഇലക്ട്രിക് ഉപകരണങ്ങളെല്ലാം സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് സജ്ജീകരിച്ച് നൽകാനായി ശ്രദ്ധിക്കാം. ഇവ കൂടുതൽ ഭംഗിയായി വയ്ക്കാൻ ഇൻബിൽട്ട് രീതി തിരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല എല്ലാ വസ്തുക്കളും ഒരു കൈ അകലത്തിൽ ലഭിക്കുന്ന രീതിയിൽ വേണം അടുക്കളയിൽ സജ്ജീകരിച്ച് നൽകാൻ. അതിന് ഏറ്റവും അനുയോജ്യമായ ഡിസൈൻ ‘L’ ഷേപ്പിൽ ഓപ്പൺ കിച്ചൻ രീതി തിരഞ്ഞെടുക്കുക എന്നതാണ്. എളുപ്പത്തിൽ എടുക്കേണ്ട പൊടികൾ, എണ്ണ എന്നിവയെല്ലാം ഓപ്പൺ ഷെൽഫ് രീതിയിൽ നൽകുന്നതാണ് കൂടുതൽ അനുയോജ്യം. അതേസമയം പാത്രങ്ങളെല്ലാം പുൾ ഔട്ട് ട്രേകൾ നൽകി സെറ്റ് ചെയ്ത് നൽകാം. ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ നൽകുമ്പോൾ. ഇപ്പോൾ മിക്ക വീടുകളിലും ഡൈനിങ് ഏരിയയുടെ സ്ഥാനം കയ്യടക്കിയിരിക്കുന്നത് അടുക്കളയോട് ചേർന്ന് സെറ്റ് ചെയ്ത് നൽകുന്ന ബ്രേക്ക് ഫാസ്റ്റ് കൗണ്ടറുകളിൽ ആണ്. ഒരു ചെറിയ കുടുംബത്തിലെ രണ്ടോ മൂന്നോ പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഇവ സെറ്റ് ചെയ്ത് നൽകുന്നത്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകുമ്പോൾ കൗണ്ടർ ടോപ് ഒരു ഭാഗം അത്യാവശ്യം ഉയർത്തി നൽകുന്നതാണ് ഉപയോഗം എളുപ്പമാക്കാനായി ചെയ്യാവുന്ന കാര്യം.കൗണ്ടർ ടോപ്പിനായി ഗ്രാനൈറ്റ്, നാനോവൈറ്റ്,കൊറിയൻ സ്റ്റോൺ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. കൗണ്ടർ ടോപ്പിന് യോജിച്ചു നിൽക്കുന്ന നിറത്തിൽ രണ്ടോ മൂന്നോ ചെയറുകൾ കൂടി അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്. പാത്രങ്ങൾ, മഗുകൾ എന്നിവ സൂക്ഷിക്കുന്നതിനായി ഹൈഡ്രോളിക് ടൈപ്പ് ഷെൽഫുകൾ ആണ് കൂടുതൽ അനുയോജ്യം. അവ നൽകുന്നതുവഴി ഒരു ഭാഗത്ത് നിന്നും എളുപ്പത്തിൽ തുറന്ന് ഉപയോഗപ്പെടുത്താനായി സാധിക്കും. അടുക്കളയിൽ ആവശ്യത്തിന് പ്ലഗ് പോയിന്റുകൾ സോക്കറ്റുകൾ. എന്നിവ നൽകാനായി ശ്രദ്ധിക്കണം. അതല്ലെങ്കിൽ ഒരേസമയം രണ്ട് ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനായി സാധിക്കുകയില്ല. ആവശ്യമെങ്കിൽ കിച്ചണിന്റെ രണ്ട് ഭാഗങ്ങളിലും കൗണ്ടർ ടോപ്പ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഒരു ഭാഗത്ത് പാചക ആവശ്യങ്ങൾക്കുള്ള വെജിറ്റബിൾസ് കട്ട് ചെയ്യുകയും, മറുഭാഗത്ത് പാചകം ചെയ്ത ഭക്ഷണ സാധനങ്ങളും മറ്റും ഇറക്കി വയ്ക്കുകയും ചെയ്യാം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള അത്യാവശ്യം നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്താനായി സാധിക്കും.
പലപ്പോഴും സച്ചിൻ ടെണ്ടുൽക്കർ എന്നും ക്ലാസിൽ, ആദ്യ ബെഞ്ചിലിരുന്ന് അധ്യാപകരുടെ വാക്കുകൾ അതു പോലെ കേട്ട് അനുസരണയോടെ പഠിച്ച് പരീക്ഷയിൽ മുഴുവൻ മാർക്കു വാങ്ങുമ്പോൾ, പിൻബെഞ്ചിലിരുന്ന് ക്ലാസിലും പുറത്തും സകല കുരുത്തക്കേടുകളും കളിച്ച് എല്ലാവരുടേയും തല്ല് വാങ്ങി ഒടുവിൽ എല്ലാ പരീക്ഷകളിലും മുഴുവൻ മാർക്ക് വാങ്ങുന്ന കുട്ടിയെ അനുസ്മരിപ്പിക്കാറുണ്ട് ഷെയ്ൻ വോൺ എന്ന മജീഷ്യൻ. കാണികൾക്ക് എന്നും മായികമായ വർണ്ണക്കാഴ്ചകൾ നൽകുന്ന വിനോദം എന്നതിനൊപ്പം തന്നെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂമ്പാരവും ക്രിക്കറ്റ് എന്ന ജെന്റിൽമെൻ ഗെയിം അവശേഷിപ്പിക്കാറുണ്ട്. പല കാര്യങ്ങളിലും ക്രിക്കറ്റ് വിദഗ്ധൻമാരുടെ ഭിന്നാഭിപ്രായങ്ങളെ ഏകോപിച്ചെടുക്കാൻ ശ്രമം നടത്തിയാൽ അത് വൃഥാവിലാകുന്ന കാഴ്ചയാണ് കൂടുതലും കാണേണ്ടി വരിക .കാലഘട്ടങ്ങളിലൂടെ സംഭവിക്കുന്ന അനുസ്യൂതമായ മാറ്റങ്ങളും വിപ്ളവങ്ങളും കളിയെ മാറ്റി മറിക്കുന്നതു പോലെ തന്നെ പ്രേക്ഷക മനസ്സുകളിലും വിഭിന്നഭാവങ്ങൾ ആണ് ഉണ്ടാക്കുന്നത് . ഓരോ കാലട്ടങ്ങളിലും ആരാധകർ വ്യത്യസ്ത കളിക്കാരെ നെഞ്ചിനോട് ചേർക്കുന്നു .അവരുടെ കണ്ണിലെ ഏറ്റവും മികച്ചവ മാറി മാറി കൊണ്ടിരിക്കുന്നു. എന്നാൽ ആരാധകർ എന്ന് പറഞ്ഞ് അവ തള്ളിക്കളയുമ്പോഴും ,തഴക്കവും പഴക്കവും ചെന്ന ക്രിക്കറ്റ് വിദഗ്ധൻമർക്കു പോലും പല കാര്യങ്ങളിലും സമാന അഭിപ്രായം കാത്തു സൂക്ഷിക്കാൻ പറ്റുന്നില്ല എന്നത് ഒരു സമസ്യവും യാഥാർത്ഥ്യവുമായി അവശേഷിക്കപ്പെടുകയും ചെയ്യുന്നു. അപ്രവചനീയത മുഖമുദ്രയാക്കിയ ക്രിക്കറ്റിലെ ഏത് മത്സരമാണ് മികച്ചത്?ഏത് ബാറ്റ്മാന്നാണ് അല്ലെങ്കിൽ ഏത് ബൗളറാണ് കേമൻ ?എന്നിങ്ങനെ തുടങ്ങുന്ന ചോദ്യങ്ങൾ 4 പേരോട് ,അത് വിദഗ്ധരാകട്ടെ അവിദഗ്ധരാകട്ടെ നിങ്ങൾക്ക് കിട്ടുന്നത് 8 -10 ഉത്തരങ്ങളാകും .അവിടെ സാക്ഷാൽ ഡോൺ ബ്രാഡ്മാനും ,സച്ചിൻ ടെണ്ടുൽക്കറും ,വസീം അക്രവും ,മുരളീധരനുമെല്ലാം ഓരോ വ്യക്തിയുടേയും അഭിപ്രായങ്ങൾ മാത്രമായി മാറുന്നു .ഒരിക്കലും അത് നിങ്ങൾക്ക് യഥാർത്ഥ ഉത്തരങ്ങൾ തരുന്നില്ല.. എന്നാൽ 1993 ജൂൺ 23 ന് തുടങ്ങിയ ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ആഷസ് പരമ്പരയിലെ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തെറിഞ്ഞ 23 കാരന്റെ പന്ത് നേരിട്ട മൈക്ക് ഗാറ്റിങ്ങ് എന്ന ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും നന്നായി സ്പിൻ കളിക്കുന്ന ബാറ്റ്സ്മാൻമാരിലൊരാളും ,അത് കണ്ട കാണികളും, പിന്നീട് അത് കേട്ടറിഞ്ഞവരും ലോകം ഒന്നടങ്കവും മേൽ പറഞ്ഞ അഭിപ്രായ വ്യത്യാസങ്ങളൊക്കൊ തട്ടി മാറ്റി ഏകസ്വരത്തിൽ ഒന്നിച്ചു നിൽക്കുന്നതു കാണാം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്നോളം എറിയപ്പെട്ട പന്തുകളുടെ കണക്കുകൾ കൃത്യമായി രേഖപ്പെട്ടുത്തിയിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് പന്തുകൾ നൂറു കണക്കിന് ഗ്രൗണ്ടുകളിൽ ആയിരക്കണക്കിന് ബാറ്റ്സ്മാൻമാർക്കെതിരെ ബൗൺസർ ,ഗൂഗ്ലീ ,ഫ്ളിപ്പർ, ദൂസര ,നക്കിൾ ബോൾ, കാരം ബോൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങളാൽ പ്രയോഗിക്കപ്പെട്ടിട്ടും ഷെയ്ൻ കീത്ത് വോൺ എന്ന സ്പിൻ മാന്ത്രികൻ എറിഞ്ഞ ഒരു പന്തിനെയാണ് ലോകം ഏറ്റവും മികച്ചതായി വാഴ്ത്തുന്നത് .അനുഭവ പാരമ്പര്യം ഏറ്റവും കുറഞ്ഞ ഒരാൾ അനുഭവസമ്പന്നനായ ഒരാൾക്കെതിരെ പ്രയോഗിച്ച ബ്രഹ്മാസ്ത്രം എന്ന പ്രത്യേകതയും അതിനുണ്ട് . ലോകത്തെ ഞെട്ടിച്ചു കൊണ്ട് സ്പിൻ ബൗളിങ്ങിന് പുതിയ മാനം നൽകിക്കൊണ്ട് മൈക്ക് ഗാറ്റിങ്ങിനെ അസാധാരണമായ ഒരു പന്തിലൂെടെ പുറത്താക്കിയപ്പോൾ ലോകം അതിനെ വിശേഷിച്ചത് “നൂറ്റാണ്ടിന്റെ പന്ത്” എന്നായിരുന്നു . മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ്‌ ഗ്രൗണ്ടിലെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വോണിന്റെ ആദ്യ ആഷസ് ടെസ്റ്റും ഇംഗ്ലണ്ട് മണ്ണിലെ ആദ്യ മത്സരവുമായിരുന്നു .എറിഞ്ഞ ആദ്യ പന്ത് വോണിനെ കൊണ്ടു പോയത് ആഷസ് ചരിത്രത്തിലേക്ക് മാത്രമായിരുന്നില്ല ,ലോക ചരിത്രത്തിലേക്കായിരുന്നു .ഒരാൾക്ക് സങ്കല്പിക്കാവുന്നതിനപ്പുറം തിരിഞ്ഞ പന്ത് ,ലെഗ് സ്റ്റംപിൽ പിച്ച് ചെയ്ത ശേഷം ഷാർപ്പ് കർവിലുടെ വലം കൈയനായ ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റംപ് ബെയിൽ കൊണ്ട് പോയി.Dhanam Cric ആ ടെസ്റ്റിന് മുൻപ് കളിച്ച 11 കളികളിൽ 31 വിക്കറ്റുകൾ നേടി ശരാശരി പ്രകടനം കാഴ്ച വെച്ച ഷെയ്ൻ വോണിന് ആ ടെസ്റ്റിൽ അവസാന ഇലവിൽ ഉണ്ടാകും എന്ന ഉറപ്പ് പോലും ഇല്ലായിരുന്നു .ഒരു മാസം മുൻപ് വോർസ്റ്റെയർ ഷെയറിനെതിരായ ടൂർ മാച്ചിൽ 187 റൺസടിച്ച ഗ്രേം ഹിക്ക് വോണിന്റെ 10 പന്തിൽ 4 സിക്സറുകളാണ് പറത്തിയത് .ആദ്യ ടെസ്റ്റിൽ ടിം മേ ആയിരിക്കും ഓസീസ് സ്പിന്നർ എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് . പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ട് ഫിൽ ടഫ്നലിനൊപ്പം അരങ്ങേറ്റക്കാരൻ പീറ്റർ സച്ചിനേയും ഉൾപ്പെടുത്തിയപ്പോൾ ആ സ്ത്രലിയ 3 പേസർമാർക്കൊപ്പം വോണിനെ ഉൾപ്പെടുത്തിയാണ് ഇറങ്ങിയത് . ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് വേണ്ടി നായകനും ഓപ്പണറുമായ മാർക് ടെയ്‌ലർ 124 റൺ നേടിയിട്ടും 289 ലെത്താനേ ആയുള്ളൂ .തന്റെ ആദ്യ മത്സരം കളിച്ച ഓപ്പണർ മൈക്കൽ സ്ളേറ്ററുടെ 58 റൺസ് പ്രകടനം ശ്രദ്ധേയമായി .നന്നായി തുടങ്ങിയ ഇംഗ്ലണ്ടിന് സ്കോർ 71 ലെത്തിയപ്പോൾ ഓപ്പണർ മൈക് ആർതർടണിനെ നഷ്ടമായി .രണ്ടാമനായി റോബിൻ സ്മിത്ത് വരുമെന്നാണ് കരുതിയതെങ്കിലും നായകനും ഓപ്പണറുമായ ഗൂച്ചിന് പങ്കാളിയായി ക്രീസിലെത്തിയത് മൈക്ക് ഗാറ്റിങ് . രണ്ടാം ദിനം വൈകുന്നേരമധ്യത്തിൽ സ്കോർ 80 ലെത്തിയപ്പോഴാണ് 28 ആം ഓവർ ചെയ്യാൻ നായകൻ വോണിനെ ക്ഷണിച്ചത് .രണ്ടും പേരും തമ്മിൽ ചെറിയ ചർച്ച .ഫീൽഡ് സെറ്റ് ചെയ്തു .വോൺ ആദ്യ പന്ത് എറിയാനെത്തി .സ്വതസിദ്ധമായ ശൈലിയിൽ തന്റെ കൈകൾ കറക്കി പന്തെറിഞ്ഞു . ലെഗ്സ്റ്റംപിൽ നിന്നും ഏതാണ്ട് 30 സെ.മീ പുറത്ത് പിച്ച് ചെയ്ത നിരുപദ്രവമായി തോന്നിയ പന്തിനെ സ്പിൻ ഏറ്റവും നന്നായി കളിക്കുന്ന ഗാറ്റിങ്ങ് ട്രഡീഷണൽ രീതിയിൽ ഇടതു കാൽ മുന്നോട്ട് വെച്ച് പാഡിനൊപ്പം ബാറ്റ് വെച്ച് പന്തിനെ വിട്ടു കളയുമ്പോൾ ഗ്രൗണ്ടിലെ സ്കോറർമാർ ഒരു ഡോട്ട് ബോൾ രേഖപ്പെടുത്താനുള്ള പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാൽ ലെഗ് സൈഡിൽ നിന്നും മാരകമായി ടേൺ ചെയ്ത പന്ത് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റംപിന്റെ ബെയ്ലിനെ ചുംബിച്ചത് ഗാറ്റിങ്ങ് കണ്ടതു പോലുമില്ല .വിക്കറ്റിന് പിറകിൽ ആ നിമിഷം വ്യക്തമായി കണ്ട കീപ്പർ ഇയാൻ ഹീലി അത്ഭുതത്തോടൊപ്പം ആവേശവും കൊണ്ട് അലറിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലും വിശ്വസിക്കാനാകാതെ തരിച്ച അവസ്ഥയിലായിരുന്നു ഗാറ്റിങ്ങ് . കമൻ്ററി ബോക്സിൽ റിച്ചി ബെനോ ആ നിമിഷത്തെ മനോഹരമായി വരച്ചു ചേർത്തു . Gatting has absolutely no idea what happened to him & still doesn’t know ഹീലിയുടെ അലർച്ച കേട്ടപ്പോൾ അത് സ്റ്റംപിങ് ആണെന്ന് കരുതി ബാക്ക് ഫൂട്ട് പരിശോധിച്ച ഗാറ്റിങ്ങിന് എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ല .എന്തിനധികം പറയുന്നു അമ്പയർ ഡിക്കി ബേർഡ് പോലും ഒന്നും മനസിലാകാതെ നിന്ന കാഴ്ചയായിരുന്നു അത്. ഗാറ്റിങ്ങിന്റെ അവസ്ഥയെ ഏറ്റവും നന്നായി അറിയാൻ നോൺ സ്ട്രൈക്കിൽ നിന്ന നായകൻ ഗൂച്ചിന്റെ വാക്കുകളിലേക്ക് പോയാൽ മതി . ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ He looked as though someone had just nicked his lunch അതിലും നന്നായി ആ അവസ്ഥയെ വിശേഷിപ്പിക്കാൻ പറ്റില്ല . അമ്പയർ ഡിക്കി ബേർഡ് ആ പ്രകടനം കണ്ട് വോണിനോട് പറഞ്ഞു . Shane, You will put your name in record books വോണിന്റെ ആ പന്ത് ആ പരമ്പരയിലെന്നല്ല ഒരു നിഴൽ പോലെ പിന്നീടുള്ള 14 വർഷങ്ങൾ ഇംഗ്ലണ്ടിനെ വിടാതെ പിന്തുടർന്നു .ആ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മാൻ ഓഫ് ദ മാച്ചും പരമ്പരയിലെ മാൻ ഓഫ് ദ സീരീസും ആയ ഷെയ്ൻ വോൺ പിന്നീടുള്ള കാലം ഇംഗ്ലണ്ടുകാരെ വെള്ളം കുടിപ്പിച്ചു .14 വർഷം 36 ആഷസ് ടെസ്റ്റുകളിൽ 23.35 ശരാശരിയിൽ 195 വിക്കറ്റുകൾ വീഴ്ത്തി റെക്കോർഡ് സൃഷ്ടിച്ച വോൺ കളിച്ച 8 ആഷസ് സീരീസിൽ ഒന്നിൽ മാത്രമാണ് പരാജയം അറിഞ്ഞത് . 2005 ലെ ആഷസ് പരമ്പരയിൽ തൻ്റെ കരിയറിൻ്റെ അവസാന കാലത്ത് ഷെയ്ൻ വോൺ ഒന്നു കൂടി കത്തിജ്വലിക്കുന്ന കാഴ്ച കണ്ടു .വെറും 19.92 ശരാശരിയിൽ 40 വിക്കറ്റുകൾ എടുത്തതിനു പുറമെ 27.66 ശരാശരിയിൽ 249 റൺസും വോൺ നേടി തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു . അന്ന് ആദ്യ ഇന്നിങ്സിൽ ഗാറ്റിങ്ങിനെ കൂടാതെ ഗൂച്ചിനെയും സ്മിത്തിനെയും കാഡിക്കിനെയും വീഴ്ത്തി 51 റൺസിന് 4 വിക്കറ്റെടുത്ത വോൺ രണ്ടാമിന്നിങ്സിൽ 86 റൺസിന് 4 വിക്കറ്റെടുത്ത് വീണ്ടും തൻ്റെ മാന്ത്രികത ആവർത്തിച്ചപ്പോൾ ആസ്ട്രേലിയ 179 റൺസിന് മത്സരം ജയിച്ചു . ഒടുവിൽ ആ സീരീസിൽ നിറഞ്ഞാടി 4-1 ന് പരമ്പര ജയിച്ചപ്പോൾ 25.79 ശരാശരിയിൽ 34 വിക്കറ്റുകൾ പിഴുത വോൺ തന്നെയായിരുന്നു പരമ്പരയുടെ താരവും .അന്ന് മുതൽ ലോക ക്രിക്കറ്റിൽ വോണിൻ്റെ മായിക പ്രഭാവം തുടങ്ങി . സത്യത്തിൽ ആ പരമ്പരക്ക് മുൻപ് തന്നെ ലോക ക്രിക്കറ്റിലെ ദീർഘദർശിയായ മാർട്ടിൻ ക്രോ വോണിൻ്റെ പ്രതിഭ കണ്ടെത്തിയിരുന്നു .വിൻഡീസിനെതിരെ 52 റൺസിന് 7 വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ന്യൂസിലണ്ടിനെതിരായ 3 ടെസ്റ്റ് പരമ്പരയിലെ പ്രകടനം കണ്ടപ്പോൾ ക്രോ പറഞ്ഞത് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ എന്നായിരുന്നു. 1991-92 ൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച 97 kg ഭാരമുണ്ടായിരുന്ന അലസനായ ലെഗ്സ്പിന്നറെ ഇരട്ട സെഞ്ചുറി നേടിയ രവി ശാസ്ത്രിയും സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറും ഗ്രൗണ്ടിൻ്റെ നാനാ ഭാഗത്തേക്കും പറത്തി ,ടെസ്റ്റ് ക്രിക്കറ്റിൻ്റെ പരീക്ഷണം അനുഭവിപ്പിച്ചപ്പോൾ വോൺ 45 ഓവറിൽ വഴങ്ങിയത് 150 റൺസായിരുന്നു .അന്ന് ആകെ കിട്ടിയത് ഡീൻ ജോൺസ് ക്യാച്ചെടുത്ത് പുറത്താക്കിയ 206 റൺസടിച്ച രവി ശാസ്ത്രിയുടേതും . അന്ന് നിരാശനായി കളം വിട്ട ചെറുപ്പക്കാരൻ 17 വർഷം കഴിഞ്ഞ് കരിയർ അവസാനിപ്പിക്കുമ്പോൾ നേടിയത് 1001 അന്താരാഷ്ട്ര വിക്കറ്റുകൾ എന്ന അവിശ്വസനീയ നേട്ടമായിരുന്നു .ആസ്ട്രേലിയ ,സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് ,എഷ്യൻ പിച്ചുകൾ എന്ന് വേണ്ട ഏത് പ്രതലത്തിലും വോണിൻ്റെ പന്തുകൾ വെട്ടിത്തിരിഞ്ഞു കൊണ്ടേയിരുന്നു . 1996 ലോകകപ്പ് സെമിയിൽ വിൻഡീസിനെതിരെ മികച്ച ബൗളിങ് പ്രകടനം നടത്തി ടീമിനെ ഫൈനലിലെത്തിച്ച വോൺ 1999 ൽ സെമിയിലും ഫൈനലിലും മാൻ ഓഫ് ദ മാച്ചും ആയി .99 ഫൈനലിൽ പാകിസ്ഥാനെതിരെ 33 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ വോണിൻ്റെ പ്രകടനം ലോകകപ്പ് ഫൈനലിലെ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനമാണ് .ടെസ്റ്റിലെ 708 വിക്കറ്റുകളും ഏകദിനങ്ങളിലെ 293 വിക്കറ്റുകളും വോണിൻ്റെ തലയിലെ പൊൻ തൂവലുകളാണ് . കരിയറിൽ വിവാദങ്ങൾ ഏറെ ഉണ്ടായെങ്കിലും വോണിനെ ആരാധകർ ഒരിക്കലും വെറുക്കുന്നില്ല .സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളുമായി ക്രിക്കറ്റ് ലോകം വാണ വോൺ വിരലുകളിലൂടെ മാത്രമല്ല ,എതിരാളികളെ മാനസികമായി തളർത്താനും വിദഗ്ധനായിരുന്നു . ഒരിക്കൽ ഇന്ത്യക്കെതിരായ മാച്ചിൽ സൗരവ് ഗാംഗുലി തുടർച്ചയായി പ്രതിരോധിച്ചപ്പോൾ നോൺ സ്ട്രൈക്കിൽ നിന്ന സച്ചിനെ ചൂണ്ടി വോൺ പറഞ്ഞു. അയാളുടെ ഷോട്ടുകൾ കാണാനാണ് കാണികൾ ഇവിടെ വന്നത് . നിങ്ങളുടെ ഈ ബോറൻ മുട്ടൽ കാണാനല്ല. തൊട്ടടുത്ത പന്തിൽ പ്രകോപിതനായ ക്രിസ് വിട്ടിറങ്ങി ഗാംഗുലിയെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്തതോടെ വിജയം വോണിൻ്റേതായി . 2007 ൽ വിരമിച്ച ശേഷം 2008 ലെ ആദ്യ IPL ൽ എല്ലാവരേയും ഞെട്ടിച്ച് ദുർബലരായ രാജസ്ഥാൻ റോയൽസിനെ ചാംപ്യൻമാരാക്കുന്നതിൽ നായകൻ എന്ന നിലയിൽ വോൺ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതായിരുന്നു .വോണിൻ്റെ നായക മികവും ,മാനേജ്മെൻ്റ് സ്കില്ലുകളും ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ ഓസീസ് ക്രിക്കറ്റിന് നഷ്ടപ്പെട്ടത് തന്ത്രശാലിയായ ഒരു നായകനെ ആയിരുന്നു എന്ന് വോൺ ഒന്നു കൂടി തെളിയിച്ച സന്ദർഭങ്ങളായിരുന്നു അവ . വോണിൻ്റെ വാക്കുകൾ യുവതലമുറക്ക് പ്രചോദനമാണ് . Some days I might get Six wickets, on others I might just end with two .You Should never give up trying. Success & Failures are part of life പലപ്പോഴും സച്ചിൻ ടെണ്ടുൽക്കർ എന്നും ക്ലാസിൽ ,ആദ്യ ബെഞ്ചിലിരുന്ന് അധ്യാപകരുടെ വാക്കുകൾ അതു പോലെ കേട്ട് അനുസരണയോടെ പഠിച്ച് പരീക്ഷയിൽ മുഴുവൻ മാർക്കു വാങ്ങുമ്പോൾ ,പിൻബെഞ്ചിലിരുന്ന് ക്ലാസിലും പുറത്തും സകല കുരുത്തക്കേടുകളും കളിച്ച് എല്ലാവരുടേയും തല്ല് വാങ്ങി ഒടുവിൽ എല്ലാ പരീക്ഷകളിലും മുഴുവൻ മാർക്ക് വാങ്ങുന്ന കുട്ടിയെ അനുസ്മരിപ്പിക്കാറുണ്ട് ഷെയ്ൻ വോൺ എന്ന മജീഷ്യൻ .
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഗുരുവായൂർ : മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്രമായ നിയമനിര്‍മ്മാണം അടുത്ത നിയമസഭാ സമ്മേളനത്തില്‍ നടപ്പിലാക്കുന്നതിന് ശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ വാസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ ക്ഷേത്രവിശ്വാസികള്‍ക്കുള്ളതാണ്, അമ്പലം വിഴുങ്ങികള്‍ക്കുള്ളതല്ലന്നും മന്ത്രി പറഞ്ഞു . പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് 15 മാസം പൂര്‍ത്തിയാക്കുമ്പോള്‍ 30 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചതെന്നും, കാണിക്കപോലും സ്വന്തമാക്കി മാറ്റുന്ന തരത്തിലാണ് പലപ്പോഴും ക്ഷേത്രകമ്മറ്റികളുടെ പ്രവര്‍ത്തനമെന്നും അത്തരക്കാരാണ് ക്ഷേത്രം ബോര്‍ഡുകള്‍ ഏറ്റെടുക്കുന്നതിന് എതിരായി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ ഒ.കെ വാസുവിന്റെ നേത്യത്വത്തില്‍ തിരികെ പിടിക്കുവാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഗോപുരത്തില്‍ ആലേഖനം ചെയ്ത ചുമര്‍ചിത്രങ്ങളുടെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. 2019 ലെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഡയറി മുരളി പെരുനെല്ലി എം.എല്‍.എ പ്രകാശനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറും സെക്രട്ടറിയുമായ കെ മുരളി നിയുക്ത പ്രസിഡന്റ് ഒ.കെ വാസുവിന് സത്യപ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ഗുരുവായൂര്‍ നഗരസഭ ആക്ടിംങ് ചെയര്‍മാന്‍ കെ.പി വിനോദ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ദാസ്, മുന്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി മോഹനന്‍ നമ്പൂതിരി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രദീപ് മേനോന്‍, , മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കൊട്ടറ വാസു, ശശികുമാര്‍ പേരാമ്പ്ര, ടി.എന്‍ ശിവശങ്കരന്‍, ടി.കെ സുബ്രഹ്മുണ്യന്‍, പ്രദീപന്‍, വി കേശവന്‍, പി.എം സാവിത്രി, പി.പി വിമല എന്നിവര്‍ സംസാരിച്ചു. സദസ്സില്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍, പി ജയരാജന്‍, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. കെ രാമചന്ദ്രന്‍, പി ഗോപിനാഥന്‍, ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ എസ്. വി ശിശിര്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
രണ്ടു പതിറ്റാണ്ടോളം സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച ലയണൽ മെസ്സി ക്ലബ്ബിൻറെ പടിയിറങ്ങുമ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന, ഇതിഹാസ താരങ്ങൾക്ക് മാത്രം അവകാശപ്പെട്ട പത്താം നമ്പർ ജേഴ്സി എന്നന്നേക്കുമായി വിരമിക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ല. അതുമാത്രമല്ല മെസ്സിക്ക് ശേഷം ഇനിയുള്ള മത്സരങ്ങളിൽ പത്താംനമ്പർ ജേഴ്‌സിക്ക് മറ്റൊരു അവകാശി ബാഴ്സലോണയിൽ ഉണ്ടായിരിക്കും എന്ന് ഉറപ്പു തന്നെയാണ്. ബാഴ്സലോണയ്ക്ക് മെസ്സിയോട് ഉള്ള വിരോധം കൊണ്ടൊന്നുമല്ല ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അവർ എത്തിയത്. Lionel Messi [Tribuna] സ്പാനിഷ് ലീഗിലെ വ്യക്തമായ നിയമസംഹിതയുടെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 25 വരെയുള്ള ജേഴ്സി നമ്പറുകൾ ടീമിന്റെ 25 അംഗ സ്‌കോഡിലുള്ള താരങ്ങൾ അറിഞ്ഞിരിക്കണം എന്നാണ് വ്യവസ്ഥ. 1, 13, 25 എന്നീ നമ്പറുകൾ അണിയേണ്ടത് ഗോൾകീപ്പർ ആണ്. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ റിസർവ് ടീമിലുള്ള താരങ്ങളെ 25 അംഗ ടീമിലേക്ക് ഉൾപ്പെടുത്തുന്ന അവസരങ്ങളിലാണ് 26 മുതൽ 50 വരെയുള്ള നമ്പറുകൾ അവർക്കായി നൽകുന്നത്. ഈയൊരവസ്ഥ ഉള്ളതുകൊണ്ട് തന്നെ ഒന്നു മുതൽ 25 വരെയുള്ള നമ്പറുകൾ ഫസ്റ്റ് ടീം അംഗങ്ങൾക്ക് നൽകേണ്ടത് അത്യാവശ്യമാണ്. Barcelona will NOT be able to retire Lionel Messi's sacred No 10 after his emotional farewell https://t.co/dcYfHP3fGz — MailOnline Sport (@MailSport) August 9, 2021 ബ്രസീലിന്റെയും ബാഴ്സലോണയുടെയും ഇതിഹാസതാരം ആയിരുന്നു റൊണാൾഡീഞ്ഞോ ആയിരുന്നു മെസ്സിക്ക് മുൻപ് പത്താം നമ്പർ ജേഴ്സി അണിഞ്ഞത്. അതിനുശേഷമായിരുന്നു മെസ്സിലേക്ക് ആ നമ്പർ എത്തിയത്. മെസ്സിക്ക് പിൻഗാമിയാകാൻ യോഗ്യനായ ഒരു താരത്തിന് തീർച്ചയായും ഈ പത്താം നമ്പർ ജേഴ്സി ലഭിക്കും.
ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ സിവില്‍ എന്‍ജിനീയറിംഗ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് രണ്ട് -ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായവര്‍ നവംബര്‍ 26 ന് രാവിലെ 9.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നെന്മാറ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- എം.ബി.എ / ബി.ബി.എ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലങ്കില്‍ സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍ / എക്കണോമിക്സ് ബിരുദം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഗ്രാജ്വേറ്റ് / ഡിപ്ലോമ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ട്രെയിന്‍ഡ് എംപ്ലോയബിലിറ്റി സ്‌കില്‍സ്. കൂടാതെ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പ്ലസ് ടു/ ഡിപ്ലോമതല കമ്പ്യൂട്ടര്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241010. അധ്യാപക ഒഴിവ് മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ ടീച്ചറെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ടി.ടി.സി, കെ-ടെറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 27 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. ഫോണ്‍: 0491 2815894.
കേരളത്തിലെ മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ തങ്ങളുടെ വ്യവഹാരഭാഷയായി ഉപയോഗിച്ചിരുന്നത് അറബി-മലയാളമായിരുന്നു. ഏതുകാലത്താണ് അറബി- മലയാള ഭാഷാരീതി ഉടലെടുത്തതെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. എങ്കിലും, ഒമ്പതാം നൂറ്റാണ്ടു മുതല്‍ അറബി-മലയാളം നിലവിലുണ്ടെന്ന് വിശ്വസിക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഖാസി മുഹമ്മദ് രചിച്ച മുഹിയിദ്ദീന്‍ മാലയാണ് കണ്ടുകിട്ടിയതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള അറബി-മലയാള കൃതി. അറബി-മലയാളം കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിംകളുടെ ഗ്രന്ഥഭാഷയായിട്ടാണ് നിലനിന്നത്. മലയാളഭാഷ, അറബി അക്ഷരങ്ങളും അറബി ലിപി പരിഷ്‌കരിച്ച് രൂപപ്പെടുത്തിയുമാണ് എഴുതിവന്നത്. ഇതാണ് അറബി-മലയാളം എന്നറിയപ്പെട്ടത്. അറബികള്‍ സ്വാധീനമുറപ്പിച്ച പ്രദേശങ്ങളിലെല്ലാം അവിടങ്ങളിലെ പ്രാദേശിക ഭാഷ അറബി ലിപിയിലെഴുതുന്ന സമ്പ്രദായം നിലവില്‍ വന്നു. അറബികള്‍ ശ്രീലങ്കയില്‍ സ്വാധീനം നേടിയപ്പോള്‍ അറബി-സിംഹളയും സിന്ധില്‍ പ്രാബല്യം നേടിയപ്പോള്‍ അറബി-സിന്ധിയും ആവിര്‍ഭവിച്ചു. അറബി-തമിഴും അറബി-കന്നടയും അറബി-പഞ്ചാബിയും രൂപപ്പെട്ടതും ഇങ്ങനെത്തന്നെ.' (മുഹമ്മദലി വി.പി., 2007, പു.21) കേരളത്തിലെ ഇതര മത-സമുദായങ്ങളെ അപേക്ഷിച്ച് മാപ്പിളമാര്‍ (കേരള-മുസ്‌ലിംകള്‍) അറബി-മലയാളം എഴുതാനും വായിക്കാനും അറിയുന്നവരായിരുന്നു. മലയാളം എഴുത്തും വായനയും സവര്‍ണരിലും സാമൂഹ്യമായി ഉയര്‍ന്നുനില്‍ക്കുന്ന മറ്റു വിഭാഗങ്ങളിലും മാത്രം പരിമിതമായിരുന്ന കാലത്ത് മാപ്പിളമാര്‍ ഉച്ചനീചത്വമില്ലാതെ അറബി-മലയാളം എഴുതാനും വായിക്കാനും അറിയുന്നവരായിരുന്നു. സാഹിത്യ-വൈജ്ഞാനിക മേഖലയിലുള്ള ഗ്രന്ഥങ്ങള്‍ ഇരുപതാം നൂറ്റാണ്ടാവുമ്പോഴേക്കും മാപ്പിളമാര്‍ക്കിടയില്‍ സുലഭമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കേരളത്തിലുണ്ടായ പൊതു നവോത്ഥാനത്തിനു മുമ്പുതന്നെ മുസ്‌ലിം സമുദായം അറിവിന്റെ മണ്ഡലത്തിലും സാംസ്‌കാരികരംഗത്തും മുന്‍പന്തിയിലായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് അതിനെതിരെ പോരാടിയവരുടെ മുന്‍പന്തിയില്‍ ഭൗതികമായും ബൗദ്ധികമായും പ്രവര്‍ത്തിച്ചത് ഇവിടത്തെ മാപ്പിളമാരായിരുന്നു. തുടര്‍ന്ന്, ബ്രിട്ടീഷ് അധിനിവേശ കാലത്തും അതിനെതിരെ ശക്തമായ നലപാടെടുത്തത് മലബാറിലെ മുസ്‌ലിം പണ്ഡിതന്മാരും സാധാരണക്കാരും തന്നെയായിരുന്നു. മമ്പുറം തങ്ങന്മാരുടെയും വേളിയങ്കോട് ഉമര്‍ഖാദിയുടെയും ചരിത്രം നമുക്ക് അറിയാവുന്നതാണ്. പിന്നീട്, ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോള്‍ ആലി മുസ്‌ലിയാരിലും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയിലും മറ്റും ഇതിന്റെ തുടര്‍ച്ചകള്‍ നമുക്ക് കാണാന്‍കഴിയും. ഇത്തരം അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ കേരള മുസ്‌ലിംകളുടെ രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായിരുന്നു. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉണ്ടായ നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുമ്പോള്‍ അന്നത്തെ മുസ്‌ലിം നവോത്ഥാനശ്രമങ്ങളെയും നോക്കിക്കാണേണ്ടതുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ അച്ചടി പ്രചരിച്ചതോടെ സാംസ്‌കാരിക മണ്ഡലത്തിലുണ്ടായ പുത്തനുണര്‍വുകളെ ഇവിടത്തെ മുസ്‌ലിംകള്‍ ഏറ്റവും നന്നായി ഉപയോഗിച്ചു. 1868-ല്‍ തീക്കൂത്തില്‍ കുഞ്ഞഹമ്മദ് തലശ്ശേരിയില്‍ ആദ്യത്തെ അറബി-മലയാള അച്ചുകൂടം സ്ഥാപിച്ചതോടെ മത-മതേതര ഗ്രന്ഥങ്ങളുടെ കുത്തൊഴുക്കുതന്നെ അറബി-മലയാളത്തിലുണ്ടായി. കേരളത്തില്‍ അച്ചടിയിലൂടെ ആധുനികീകരിക്കപ്പെട്ട ആദ്യ സമൂഹം മുസ്‌ലിംകളായിരുന്നു. സമുദായത്തിനിടയിലെ അറബി-മലയാള സാക്ഷരത ഇതിന് ശക്തി പകര്‍ന്നു. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേക്കും മലബാറില്‍ മാത്രം പതിനഞ്ചോളം അറബി-മലയാളം അച്ചുകൂടങ്ങള്‍ ഒരേസമയം പ്രവര്‍ത്തിച്ചിരുന്നു. പാട്ടുകളും ബൈത്തുകളും മാലകളും കര്‍മശാസ്ത്രങ്ങളും അടക്കം മതസംബന്ധവും മതേതരവുമായ അനേകം ഗ്രന്ഥങ്ങള്‍ ഇരുപതാം നൂറ്റാണ്ടാകുമ്പോഴേക്കും അച്ചടിക്കപ്പെട്ടിരുന്നു. ഇവകൂടാതെ, ധാരാളം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഈ കാലത്തുതന്നെ അച്ചടിക്കപ്പെട്ടു. തലശ്ശേരി, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം ഗ്രന്ഥങ്ങള്‍ കൂടുതലും പുറത്തിറങ്ങിയത്. വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വൈദ്യഗ്രന്ഥങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ അനേകം വൈദ്യഗ്രന്ഥങ്ങള്‍ അറബി-മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. വൈദ്യഗ്രന്ഥങ്ങള്‍ ഒരുസമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ വൈജ്ഞാനികവും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. ജാതി-മത പരിഷ്‌കരണപ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പരമായ പ്രവര്‍ത്തനങ്ങളും മാത്രമാണ് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളായി മുഖ്യധാരയില്‍ അടയാളപ്പെടുത്തപ്പെട്ടത്. മുസ്‌ലിം നവോത്ഥാനമെന്ന പേരില്‍ കേരളത്തിന്റെ മുഖ്യധാരാ ചരിത്രം വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും പിന്നീട് സനാഉല്ലാഹ് മഖ്തി തങ്ങളുടെയും പ്രവര്‍ത്തനങ്ങളെ മാത്രമാണ് പരിഗണിച്ചത്. എന്നാല്‍, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ത്തന്നെ സാധാരണക്കാരായ മുസ്‌ലിംകള്‍ക്കിടയില്‍ അറബി-മലയാളത്തിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഇറങ്ങുകയും പ്രചരിക്കുകയും ചെയ്തിരുന്നു. ഒരുസമുദായത്തിന്റെ ജ്ഞാനോല്‍പാദനത്തിനും വിനിമയത്തിനും വേണ്ടി അറബി-മലയാള വൈദ്യ കൃതികള്‍ വഹിച്ച പങ്ക് ചെറുതല്ല. മാത്രമല്ല, ആധുനികതയുടെ കടന്നുവരവില്‍ ഓരത്തേക്കു മാറ്റിനിര്‍ത്തപ്പെട്ട തദ്ദേശീയ വൈദ്യത്തിന്റെയും ആയുര്‍വ്വേദത്തിന്റെയും തിരിച്ചുപിടിക്കലും കൂടിയായി ഇത്തരം ഗ്രന്ഥങ്ങള്‍ കേരളീയ പശ്ചാത്തലത്തില്‍ മാറിയിട്ടുണ്ട്. ആധുനികത കൊളോണിയല്‍ മൂല്യങ്ങളെയാണ് ഇവിടെ ഉല്‍പാദിപ്പിച്ചത്. അതുകൊണ്ടുതന്നെ, കേരളത്തിന്റെ ആധുനികീകരണം കൊളോണിയല്‍ ആധുനികതയായി മാറുകയാണുണ്ടായത്. കൊളോണിയല്‍ ആധുനികതയുടെ മൂല്യബോധത്തെ ഒരളവുവരെ ഇവിടത്തെ മുസ്‌ലിംകള്‍ എതിര്‍ത്തിരുന്നു. എങ്കിലും അച്ചടി പോലുളള ആധുനികതയുടെ ഉല്‍പന്നങ്ങളെ വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും മലബാറിലെ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി പുറത്തിറങ്ങിയ അറബി-മലയാള വൈദ്യകൃതികളില്‍ ചിലതിനെ പരിചയപ്പെടുത്താനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവയില്‍ പലതും 1950കള്‍ക്കു ശേഷം വീണ്ടും അച്ചടിക്കപ്പെട്ടിട്ടുമുണ്ട്. പട്ടാലത്ത് കുഞ്ഞിമാഹീന്‍ കുട്ടി വൈദ്യര്‍ രചിച്ച വൈദ്യജ്ഞാനം, മണ്ണത്തൊടി വീരാന്‍കുട്ടിയുടെ മര്‍മ്മശാസ്ത്രം, പാറപ്പുറത്ത് ഇല്ലത്ത് ബീരാന്‍കുട്ടി വൈദ്യര്‍ രചിച്ച വിഷചികിത്സാ അഷ്ടാംഗഹൃദയം, എം. കെ. കുഞ്ഞിപ്പോക്കര്‍ രചിച്ച വസൂരിചികിത്സാ കീര്‍ത്തനം, കൊങ്ങണംവീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍ രചിച്ച ജനോപകാരം തര്‍ജമ, വൈദ്യസാരം തര്‍ജമ, ഉപകാരം തര്‍ജമ കിത്താബ്, കൊങ്ങണം വീട്ടില്‍ ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ രചിച്ച ശഫശിഫാ എന്ന വിഷചികിത്സ, മൊഹിയിദ്ദീനുബ്‌നു അഹ്മദ് രചിച്ച കിത്താബുത്ത്വിബ്ബുന്നബി, സി.എച്ച് ഇബ്‌റാഹീം കുട്ടിയുടെ ത്വിബ്ബുല്‍ അംറാളുസ്സുഗ്‌റാ എന്ന ബാലചികിത്സാ, എഴുതിയതാരെന്നറിയാത്ത വൈദ്യ യോഗരത്‌നം, ഇലാജുല്‍ അത്ഫാല്‍ ബാലചികിത്സ, യൂനാനി വൈദ്യസാര യോഗശാസ്ത്രം തുടങ്ങിയ അച്ചടിക്കപ്പെട്ട വൈദ്യകൃതികളും, അറബി-മലയാള ചികിത്സാ ഗ്രന്ഥം (കൈയെഴുത്ത്) പോലുള്ള അച്ചടിമഷി പുരളാത്ത കൃതികളും ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഇവ കൂടാതെ, അനേകം കൈയെഴുത്തു ഗ്രന്ഥങ്ങളും അച്ചടിഗ്രന്ഥങ്ങളും ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായം അവരുടെ പില്‍ക്കാല ആധുനികതയില്‍ ഇത്തരം അറിവുകളെയും കൃതികളെയും നിരാകരിക്കുകയും അറബി-മലയാളം, പ്രീ-മോഡേണ്‍ സൊസൈറ്റിയുടെ ഉല്‍പന്നമെന്നും അപരിഷ്‌കൃതമെന്നും വിലയിരുത്തുകയും ചെയ്തു. അറബി-മലയാളത്തിലുണ്ടായ കൃതികളെ പരിശോധിക്കാനോ അവ മുന്നോട്ടുവെച്ച അറിവുകളെ പുനര്‍വായിക്കാനോ മുസ്‌ലിം സമൂഹം സന്നദ്ധമായില്ല. അതുകൊണ്ടുതന്നെ, അധിനിവേശവിരുദ്ധതയുടെയും തദ്ദേശീയ ആധുനികീകരണത്തിന്റേതുമായ തുടര്‍ച്ചകളെ പിന്തുടരാനും കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് സാധിച്ചില്ല. പാട്ടു വൈദ്യം അറബി-മലയാളത്തിലുണ്ടായിട്ടുള്ള വൈദ്യകൃതികള്‍ വ്യത്യസ്ത തരത്തിലുള്ളവയാണ്. ഗദ്യരൂപത്തിലും പദ്യരൂപത്തിലുമുള്ള കൃതികള്‍ ഇത്തരത്തിലുണ്ടായിട്ടുണ്ട്. വൈദ്യം പോലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ രചിക്കുമ്പോള്‍ പോലും പാട്ടിന്റെ പാരമ്പര്യത്തെ നിരാകരിക്കാന്‍ മുസ്‌ലിം സമുദായം തയാറായിരുന്നില്ല. കേരളീയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ പാരമ്പര്യം അവരില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. അതുകൊണ്ടുതന്നെ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അവസരത്തിലും പാട്ടുകള്‍ പ്രധാനമായിരുന്നു. ഈ പാട്ടിന്റെ പാരമ്പര്യത്തെ അറിവിന്റെ മണ്ഡലത്തിലും മുസ്‌ലിംകള്‍ പരീക്ഷിച്ചു. ഇത്തരത്തില്‍ പാട്ടിന്റെ രൂപത്തില്‍ രചിച്ച പ്രധാനപ്പെട്ട വൈദ്യഗ്രന്ഥമാണ് ഹിജ്‌റ വര്‍ഷം 1310 ല്‍ (ഏ. ഡി. 1889) പട്ടാളത്ത് കുഞ്ഞിമാഹീന്‍ കുട്ടി വൈദ്യരുടെ വൈദ്യ ജ്ഞാനം എന്ന ഗ്രന്ഥം. വ്യത്യസ്ത ഇശലുകളില്‍ വ്യത്യസ്ത രോഗത്തെക്കുറിച്ചും അവക്കുള്ള ചികിത്സകളെക്കുറിച്ചും വിവരിക്കുന്നുണ്ട് കൃതിയുടെ ഒന്നാംഭാഗം അല്ലാഹു ലോകത്തെയും മനുഷ്യരെയും സൃഷ്ടിച്ചതിനെക്കുറിച്ച് വിവരിക്കുന്നു. രണ്ടാംഭാഗം മുതല്‍ ഓരോ രോഗത്തെയും അതിനുള്ള ചികിത്സയെയും കുറിച്ച് വിവരിക്കുന്നു. ഓരോ രോഗത്തിനും ഉള്ള ചികിത്സയെ ക്കുറിക്കുന്നതാണ് ഓരോ പാട്ടുകളും. പനി നിദാനം, പനി ചികിത്സകള്‍, പതിമൂന്നുവക ചെന്നി നിദാനം, ചെന്നി ചികിത്സകള്‍, രക്ത പിത്തം, ചുമ, ഇക്കിള്‍, അസ്ഥിസ്രാവം, അരുചി, ഛര്‍ദ്ദി, ഹൃദ്രോഗം, മൂലരോഗം, വിഷൂചിക, അര്‍ശസ്സ്, പ്രമേഹം, കുന്മം, ശീതപിത്തം തുടങ്ങി അറുപതോളം രോഗങ്ങളുടെ ലക്ഷണവും അവയുടെ ചികിത്സകളും ഇതില്‍ വിവരിക്കുന്നുണ്ട്. ഗ്രന്ഥത്തിന്റെ അവതരണരീതിക്ക് ഉദാഹരണം. കുറുന്തോട്ടിബേര് അരിത്ത് പകുനാ കുമ്പളത്തണ്ട് ആമുണുക്ക ബേരും ബേരിലിതാ ആമരക്കിശ(ഴ)ങ്ങും ചതവോരി ദസ(ശ)മൂലം പത്തും കുറുക്കിയ കശാ(ഷാ)യം തന്നില്‍ പാലതും ചേര്‍ത്തുകാച്ചീ സര്‍ക്കരാ ചേര്‍ത്തുകൊണ്ട് കുടിത്തിടൂ രക്തയാദം ബാതവും ചൂടും കത്തല്‍ പുകച്ചലും നോവു ബീക്കം കിറച്ചുറം മറ്റും പോകും പെരുത്ത് കു(ഗു)ണമുണ്ടിതില്‍' ഇപ്രകാരം പാട്ടുരൂപത്തിലാണ് ചികിത്സാവിധികള്‍ വിവരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ '....ഈ ബൈദിയ ജ്ഞാനം എന്ന ഈ കിതാബിനെ യെല്ലാ ബൈദിയ പുസ്തകത്തിന്നും തിരഞ്ഞ് യെടുത്ത കോര്‍വ്വയാക്കി മനസ്സില്‍ തുറിച്ചു നില്ക്കുവാന്‍ തക്കവണ്ണം പാട്ടുപോല്‍ ചേര്‍ത്ത് യെട്ടാനകത്തില്‍ നിന്ന് സറുവാങ്കം രോഗം യെന്ന ബാദശോനിദം വരെയുള്ള രോഗനിദാനവും അതിന്ന് മരുന്നും സര്‍വ മനുഷ്യരിലും ഉപകരിക്കത്തക്കവണ്ണം ......തീര്‍ത്തിരിക്കുന്നു.' ഇങ്ങനെ പാട്ടുരൂപത്തില്‍ ഗ്രന്ഥം തീര്‍ത്തതിനു പിന്നിലെ യുക്തി ഗ്രന്ഥകര്‍ത്താവുതന്നെ വ്യക്തമാക്കിയിരിക്കുന്നു. പാട്ടുരൂപത്തില്‍ രചിച്ച മറ്റൊരു വൈദ്യഗ്രന്ഥമാണ് വസൂരിചികിത്സാ കീര്‍ത്തനം. എം.കെ. കുഞ്ഞിപ്പോക്കര്‍ കീഴുപറമ്പ് ഏ.ഡി. 1935 ലാണ് ഈ കൃതി രചിച്ചത്. 380 ഈരടികളും 180 ഒറ്റവരികളും അടങ്ങുന്നതാണ് ഈ പാട്ടുവൈദ്യകൃതി. ചൊല്ലുന്നു ശേഷം വൈദ്യസാരമെണ്ടെ സുഗ്രന്ഥമില്‍ വിസ്തീര്‍ണ്ണമാക്കി നവിണ്ടെ ജുദ്‌രീയെന പേരായ രോഗത്തിന്റെ സുവാവും പേരികളും അതിനുള്ളാ ചുരുക്കം ചിലേ ചികിത്സകളും ബിള്ളാം ................................................................................ കുരിപ്പ് മുളക്കും മുന്‍പനി ഉളവാകും കുരുപൊന്തിയാല്‍ വാതജ്വരം താന്‍പോകും കൂടെ പഴുപ്പ് വരെയ്ക്കും പിത്തമുണ്ടാകും കോലം മണികളുണക്കമായിടുവോളം' എന്നിങ്ങനെയാണ് ഈ ഗ്രന്ഥത്തില്‍ വസൂരിചികിത്സയെക്കുറിച്ചുള്ള വസ്തുതകള്‍ വിവരിക്കുന്നത്. മാത്രമല്ല, ഈ കൃതിയുടെ മുഖവുരയില്‍, '.......ഇതില്‍ എല്ലാവിധം വസൂരിയുടെ പേരും ലക്ഷണങ്ങളും അവ ഓരോന്നിനും ഉള്ള ചികിത്സകളും വിവരിക്കുന്നതിന് പുറമെ അവയില്‍ ഓരോന്നിനും ഇന്ന ദിവസം കുളിക്കാമെന്നും മറ്റും വിവരിക്കുന്നുണ്ട്. വസൂരി കുത്തിവെക്കുന്നതിന് ഉലമാഇന്റെ അഭിപ്രായങ്ങളും എടുത്ത് വിവരിച്ചിട്ടുണ്ട്. ഇത് അഷ്ടാംഗ ഹൃദയം എന്ന വൈദ്യശാസ്ത്രത്തില്‍ നിന്നും എടുത്ത് കവിതയായി ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതിനെപ്പറ്റി അറബി-മലയാളത്തില്‍ ഒരു ഗ്രന്ഥവും ഇല്ലെന്നുതന്നെ പറയാം. എന്നാല്‍, ഈ പാട്ട് നല്ലവണ്ണം മനസ്സിലാക്കിയാല്‍ വസൂരി നോട്ടക്കാര്‍ക്കും വസൂരി ഉണ്ടായവര്‍ക്കും മറ്റും നിദാനം അറിഞ്ഞ് ചികിത്സിപ്പാന്‍ കഴിയുന്നതാണ്. ഇങ്ങനെയാണ് ഈ ഗ്രന്ഥം തുടങ്ങുന്നത്. പാട്ടുരൂപത്തിലെഴുതപ്പെട്ട ഈ വൈദ്യഗ്രന്ഥത്തിന്റെ പ്രസ്താവന മറ്റൊരു മേഖലയിലേക്ക് വഴി തെളിയിക്കുന്ന ഒന്നു കൂടിയാണ്. ഓരോകാലത്തും അതാതു കാലത്തെ ഭൗതിക യാഥാര്‍ത്ഥ്യങ്ങളോട് മുസ്‌ലിം സമുദായം ബൗദ്ധികമായി പ്രതികരിച്ചതിന്റെ അടയാളം കൂടിയാണ് ഇത്തരം ഗ്രന്ഥങ്ങള്‍. വസൂരി പോലുള്ള മഹാരോഗം സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുമ്പോള്‍ മാലപ്പാട്ടുകളെഴുതി നിര്‍വൃതികൊള്ളുകയല്ല മുസ്‌ലിം സമുദായം ചെയ്തത്. മറിച്ച്, രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സകളെക്കുറിച്ചുമുള്ള അറിവിനെ സമുദായമധ്യത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ മുസ്‌ലിംകള്‍ നരകയാതന അനുഭവിക്കുന്ന ഘട്ടത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച തഹ്‌രീളിന്റെയും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫതുല്‍ മുജാഹിദീന്റെയും തുടര്‍ച്ചയില്‍ത്തന്നെയാണ് ഇത്തരം വൈദ്യകൃതികളും നില്‍ക്കുന്നത.് ബ്രിട്ടീഷ് ആധിപത്യകാലത്ത് വെളിയംകോട് ഉമര്‍ഖാദിയുടെയും മമ്പുറം തങ്ങന്മാരുടെയും പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയും മറ്റൊരു തരത്തില്‍ ഇത്തരം കൃതികളില്‍ നമുക്ക് കാണാന്‍ കഴിയും. ഇതിവൃത്തം അറബി-മലയാളത്തിലെഴുതപ്പെട്ട വൈദ്യഗ്രന്ഥങ്ങളുടെ ഉള്ളടക്കം പ്രധാനമായും രണ്ടു തരത്തിലുള്ളവയാണ്. ഒന്ന് ആയുര്‍വ്വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യത്തെ പിന്തുടരുന്നത്. മറ്റൊന്ന് മന്ത്രങ്ങളെയും ഉറുക്കുകളെയും പിന്തുടരുന്നത്. പല ഗ്രന്ഥങ്ങളും ഈ രണ്ടു രീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ളതുമാണ്. നാട്ടുവൈദ്യത്തെയും ആയുര്‍വ്വേദത്തെയും പിന്തുടരുന്ന ഗ്രന്ഥങ്ങള്‍ പ്രധാനമായും അഷ്ടാംഗ ഹൃദയം എന്ന ആയുര്‍വ്വേദ ടെക്സ്റ്റിനെയാണ് പിന്തുടരുന്നത്. വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം, വസൂരി ചികിത്സാ കീര്‍ത്തനം, വലിയ വൈദ്യസാരം തര്‍ജമ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം അഷ്ടാംഗഹൃദയത്തെ ഉപജീവിച്ച് എഴുതപ്പെട്ടവയാണ്. അഷ്ടാംഗഹൃദയം പോലുള്ള വിഖ്യാതമായ ആയുര്‍വ്വേദ ഗ്രന്ഥത്തെ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് ക്ലേശകരമായിരുന്നു. സംസ്‌കൃതത്തിലുള്ള ആയുര്‍വേദ ഗ്രന്ഥത്തെ പഠിക്കുകയും അത് മലയാളത്തിലേക്ക് മൊഴിമാറ്റുകയും വേണ്ടിയിരുന്നു. മാത്രമല്ല, സംസ്‌കൃതപഠനം സമൂഹത്തിലെ സവര്‍ണഹൈന്ദവരില്‍ മാത്രം നിക്ഷിപ്തമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹ്യജീവിതത്തെക്കുറിച്ച് പി. ഭാസ്‌കരനുണ്ണി എഴുതുന്നത് നോക്കുക. 'വരമൊഴിയെക്കാള്‍ വാമൊഴിയിലധിഷ്ഠിതമായ വിദ്യാഭ്യാസമായിരുന്നു അന്ന് മുഖ്യം. കേരളീയരില്‍ സാമൂഹ്യമായും സാമുദായികമായും സാമ്പത്തികമായും ഉന്നതനിലയില്‍ കഴിഞ്ഞിരുന്ന ചുരുക്കം ചില ജാതിക്കാരിലും തറവാടുകളിലുമായി വിദ്യാഭ്യാസം ഒതുങ്ങിനിന്നു. ഇതിന് അപവാദങ്ങള്‍ ഉണ്ടാവാം. എന്നാല്‍, അത് എത്രയോ അപൂര്‍വ്വമായ സംഭവമായിരുന്നു. സാമാന്യജനം, വിദ്യ അവര്‍ക്ക് വിധിക്കപ്പെട്ടതല്ലെന്ന വിശ്വാസത്തില്‍ തന്നെ കഴിഞ്ഞു.' (ഭാസ്‌കരനുണ്ണി പി. 2012, പു.104) ഇത്തരം സാഹചര്യത്തില്‍ സംസ്‌കൃതം പഠിച്ചുകൊണ്ട് അറിവിനെ ജനാധിപത്യവത്കരിക്കാന്‍ മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങിയെന്നുള്ളത് വളരെ പ്രധാനമാണ്. ഹിജ്‌റ വര്‍ഷം 1315 ല്‍ (ഏ.ഡി. 1894) പാറപ്പുറത്ത് ഇല്ലത്ത്പറമ്പില്‍ ബീരാന്‍കുട്ടി വൈദ്യര്‍ രചിച്ച വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന അറബി-മലയാള കൃതി ഇത്തരത്തിലുള്ള ഒന്നാണ്. പാരമ്പര്യമായി മാത്രം കൈമാറ്റം ചെയ്തുപോന്ന വൈദ്യജ്ഞാനത്തെ ജനാധിപത്യവത്കരിക്കാന്‍ ഇത്തരം വൈദ്യകൃതികള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. അറിവ് എന്നത് സ്വകാര്യമാക്കി വെക്കേണ്ടതല്ലെന്നും അത് ജനങ്ങളിലേക്കെത്തിക്കേണ്ടതുണ്ടെന്നും വിശ്വസിച്ചവരായിരുന്നു ഈ ഗ്രന്ഥകര്‍ത്താക്കള്‍. വൈദ്യജ്ഞാനത്തിന്റെ രഹസ്യ സ്വഭാവവും പൂജകസ്ഥാനവും തകര്‍ക്കുന്നതിലും ഇത്തരം മഹാത്മാക്കള്‍ അതീവശ്രദ്ധ ചെലുത്തിയിരുന്നു. '....എന്നാല്‍ അറബ്, തമിള്‍, സംസ്‌കൃതം, ഇംഗ്ലീഷ് ഈ ഭാഷകളിലാണ് ഇപ്പോള്‍ ചികിത്സ അധികം കൊടുക്കുന്നത്. അത് സര്‍വ്വര്‍ക്കും അറിയാന്‍ കയ്യാത്തതിനാല്‍ നമ്മളെ മലയാളം ഭാഷയില്‍ അതിനെ തര്‍ജമ ചെയ്തിരിക്കുന്നു.' (വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം) ഈ മുഖവുരയോടെയാണ് പലഗ്രന്ഥങ്ങളും തുടങ്ങുന്നത്. അതായത്, ചികിത്സയുമായി ബന്ധപ്പെട്ട അറിവുകള്‍ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന തരത്തിലായിരിക്കണമെന്ന ഒരു ബോധത്തോടുകൂടിത്തന്നെയാണ് ഇത്തരം കൃതികളെല്ലാം രചിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല, മാതൃഭാഷയിലൂടെയുള്ള ജ്ഞാന വിനിമയം എന്നത് നവോത്ഥാനത്തിന്റെ സൃഷ്ടികൂടിയാണ്. വരേണ്യഭാഷകളില്‍ മാത്രം ജ്ഞാനോല്‍പാദനവും ജ്ഞാനവിനിമയവും നടത്തിയിരുന്ന ഒരുകാലത്തു നിന്നും ഏറ്റവും സാധാരണക്കാരനുപോലും മനസ്സിലാകുന്ന തരത്തിലുള്ള മാതൃഭാഷയിലൂടെ അറിവിന്റെ വിനിമയം നടത്തുക എന്നത് തീര്‍ച്ചയായും നവോത്ഥാന പ്രവര്‍ത്തനം തന്നെയാണ്. എന്നാല്‍, നമ്മുടെ നവോത്ഥാനത്തിന്റെ മുഖ്യധാരാ ചരിത്രത്തിലൊന്നും ഇത്തരം അറബി-മലയാള കൃതികളോ ഗ്രന്ഥകര്‍ത്താക്കളോ ഇടം കണ്ടില്ല. അറബി-മലയാള വൈദ്യകൃതികളുടെ മറ്റൊരു സവിശേഷത, അവയെല്ലാം രചിച്ചത് ഇസ്‌ലാമിന്റെ മത തത്ത്വങ്ങളില്‍ വിശ്വസിച്ചവരും അതനുസരിച്ച് ജീവിച്ചവരും ആയിരുന്നു എന്നതാണ്. കാരണം, മേല്‍ സൂചിപ്പിച്ച മുഴുവന്‍ കൃതികളും തുടങ്ങുന്നത് ബിസ്മിയും ഹംദും സ്വലാത്തും സലാമും ഓതിക്കൊണ്ടാണ്. ഇത് ഒരുപക്ഷേ, ഇത്തരം കൃതികളുടെ വായനക്കാരെക്കൂടി ലക്ഷ്യംവെച്ചുകൊണ്ടാകാം. മാത്രമല്ല, ചില കൃതികളെല്ലാം രചിക്കുന്നതു തന്നെ ഒരു ഇബാദത്ത് ആയി കണ്ടവരും ഉണ്ട്. 'ഹഖ് തആലാ നമ്മള്‍ക്ക് അവന്റെ ഓശാരമായി തന്നിരിക്കുന്ന ആഫിയത്തിനെയും ശിഫാനെയും ആയത്പ്രകാരം തന്നെ അവന്‍ ചാത്തിരാക്കിയിരിക്കുന്നു. കിലശങ്ങളെയും മരുന്നുകളെയും യെന്നതിനോടുകൂടെ രോഗത്തിന് ചികിത്സിക്കേണ്ടിയത് നമ്മള്‍ക്ക് സുന്നത്തായി വന്നിരിക്കുന്നു. അമ്പിയാക്കന്മാരില്‍ ചികിത്സേന്റെ ഇല്‍മ് ഇല്ലാത്തവര്‍ ആരും തന്നെയില്ല. ഒരു രാജ്യത്ത് ഒരു ആളെങ്കിലും ചികിത്സ പഠിക്കേണ്ടത് ഫര്‍ള് കിഫാ ആണെന്നും ആരും പഠിക്കാതെയിരുന്നാല്‍ എല്ലാവര്‍ക്കും ആ കുറ്റം ഇരിക്കും എന്നും ബന്നിരിക്കുന്നു. അപ്പോള്‍ ഇസ്‌ലാമായവര്‍ക്ക് ചികിത്സ പഠിക്കേണ്ടത് ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.'(വിഷൂചിക ചികിത്സ അഷ്ടാംഗഹൃദയം) ഇങ്ങനെ, ചികിത്സ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ മുസ്‌ലിം സമുദായത്തെ ഉണര്‍ത്തുന്നതിനും ഈ മഹാന്മാര്‍ ശ്രമിച്ചിരുന്നു. '.......രോഗം തുടങ്ങിയാല്‍ വൈദ്യനെ വരുത്തി ചികിത്സിക്കാന്‍ ഇട പോരായ്കയാല്‍ തല്‍ക്ഷണം അവരവര്‍ക്കുതന്നെ ഉപകാരപ്പെടാന്‍ വേണ്ടി ഈ എളുപ്പമായ വൈദ്യത്തെ എല്ലാവരും വായനചെയ്ത് പഠിച്ചും പഠിപ്പിച്ചും തമ്മ തമ്മില്‍ ഉതക്ക ഉപകാരങ്ങള്‍ ചെയ്തും പടച്ചോനെ എല്ലായ്‌പോഴും പേടിച്ചുവരുന്ന കൂട്ടക്കാരില്‍ പടച്ചവന്‍ നമ്മളെ എല്ലാവരെയും ആക്കട്ടെ...ആമീന്‍' എന്ന പ്രാര്‍ത്ഥനയോടെയാണ് വൈദ്യഗ്രന്ഥങ്ങളില്‍ പലതും ആരംഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ അറബി-മലയാളത്തില്‍ രചിക്കപ്പെട്ട വൈദ്യഗ്രന്ഥങ്ങളെല്ലാം ഇസ്‌ലാമിക ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണെന്നു കാണാം. കൂടാതെ, ഗ്രന്ഥത്തിന്റെ അവസാനത്തില്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള സിദ്ധൗഷധങ്ങള്‍ എന്ന നിലയില്‍ ഇസ്‌ലാമിലെ നിസ്‌കാരത്തെയും നോമ്പിനെയും സകാത്തിനെയും സദഖയെയും പ്രാര്‍ത്ഥനയെയും നിലനിര്‍ത്താനും വായനക്കാരോട് ആവശ്യപ്പെടുന്നുമുണ്ട്. മന്ത്ര-തന്ത്ര ചികിത്സ അറബി-മലയാളത്തില്‍ എഴുതപ്പെട്ട വൈദ്യഗ്രന്ഥങ്ങളുടെ കൂട്ടത്തിലുള്ള ഒരു വിഭാഗമാണ് മന്ത്രങ്ങളും ഉറുക്കുകളും ഉപയോഗിച്ചുള്ള ചികിത്സകള്‍. ഇവ ചില അറബി ഗ്രന്ഥങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതാണെന്ന് ഈ കൃതികളുടെ ആമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യൂനാനി യോഗസാര വൈദ്യശാസ്ത്രം, ജനോപകാരം തര്‍ജമ, ഉപകാരം തര്‍ജമ, ശഫശിഫ എന്ന വിഷചികിത്സ തുടങ്ങിയ കൃതികളില്‍ ഇസ്മുല്‍ ത്വല്‍സമാത്ത് വിഭാഗത്തില്‍പ്പെടുന്ന മന്ത്രങ്ങളും മരുന്നുകളും വിവരിക്കുന്നുണ്ട്. പ്രധാനമായും അപസ്മാരം, കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സാ മുറകളായാണ് ഇത്തരം ചികിത്സാ രീതികള്‍ വിവരിക്കുന്നത്. മാനസികവും ശാരീരികവും സാമൂഹികവുമായ രോഗങ്ങള്‍ക്കുള്ള മന്ത്രചികിത്സകള്‍, ഉറുക്കുകള്‍ തുടങ്ങിയവ ഇതില്‍ വിവരിക്കുന്നുണ്ട്. ലക്ഷണങ്ങളും, ജ്യോതിഷവും ദിവസങ്ങളുടെ ഗുണദോഷങ്ങളും ഇത്തരം കൃതികളില്‍ കാണാം. അറബി ഗ്രന്ഥങ്ങള്‍ക്കു പുറമെ ജ്യോതിഷവുമായി ബന്ധപ്പെട്ട മലയാള- സംസ്‌കൃത ഗ്രന്ഥങ്ങളെയും ഉപജീവിച്ചാണ് ഈ കൃതികള്‍ എഴുതിയിട്ടുള്ളത്. കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍ രചിച്ച വൈദ്യസാരം തര്‍ജമ എന്ന കിതാബില്‍ ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും ചികിത്സാരീതികളെ വിവരിച്ച ശേഷം അവസാനഭാഗത്ത് ഖാതിമതുല്‍ മഅ്ഹൂദാത് എന്ന തലക്കെട്ടില്‍ ചില ലക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്. ദൂതലക്ഷണം, ശരലക്ഷണം, ശകുനലക്ഷണം എന്നിങ്ങനെ. ഇവ വിവരിച്ചതിനുശേഷം ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ എഴുതുന്നു. .....മേല്‍ പറഞ്ഞതുപോലെ ലക്ഷണങ്ങള്‍ മുതലായ സകലതും അശേഷം പോലും സാരമില്ലാത്തതും ഒട്ടുവിശ്വസിക്കാന്‍ തരമില്ലാത്തതും ചില അവസരങ്ങളില്‍ ഒത്തുവരാറുണ്ടെങ്കിലും പലപ്പോഴും അത് ഒക്കാതിരിക്കലും പതിവുണ്ട്. ഷറഉ് അതുകളെ അനുസരിക്കുന്നെന്നു വരുവാന്‍തന്നെ വളരെ പ്രയാസമുള്ളതാകുന്നു. അതായത്, ഇത്തരം കാര്യങ്ങള്‍ വിവരിക്കുമ്പോള്‍പോലും അവയ്ക്ക് ഇസ്‌ലാമിക അടിത്തറ ഉണ്ടെന്ന് ഗ്രന്ഥകര്‍ത്താവ് അവകാശപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. മന്ത്രങ്ങളെയും ഉറുക്കുകളെയും ജ്യോതിഷത്തെയും ഉപജീവിച്ചുകൊണ്ട് തയ്യാറാക്കിയു ഒരു ഗ്രന്ഥമാണ് കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാരുടെ തന്നെ ഉപകാരം തര്‍ജമ. ഇതിന്റെ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. മാനസികവും ശാരീരികവും സാമൂഹികവുമായ രോഗങ്ങള്‍ക്കുള്ള മന്ത്ര-തന്ത്ര ചികിത്സാ വിധികളാണ് ഇതില്‍ വിവരിക്കുന്നത്. എന്നാല്‍ അറബി-മലയാളത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ക്കാണ് പില്‍ക്കാലത്ത് സ്വീകാര്യത വര്‍ധിച്ചത്. ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യത്തെ പിന്‍പറ്റിയ ഗ്രന്ഥങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെടുകയും ചെയ്തു. ഇത് മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കു ശേഷം സംഭവിച്ച ഇടര്‍ച്ചകളുടെ സൂചകമാണ്. ഇതാകട്ടെ, മുസ്‌ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളീയപശ്ചാത്തലത്തില്‍ പൊതുനവോത്ഥാനത്തിനു സംഭവിച്ച അപചയത്തിന്റെ ഭാഗമാണ്. മന്ത്ര-തന്ത്ര ചികിത്സകള്‍ വിവരിക്കുന്ന ഉപകാരം തര്‍ജമ എന്ന ഗ്രന്ഥത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും (2001 ല്‍ സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി.) പുതിയപതിപ്പ് പുറത്തിറങ്ങിയെന്നത് ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തിനകത്ത് ഇന്നും പ്രചാരം ഉണ്ട് എന്നതിന്റെ സൂചനയാണ്. മാത്രമല്ല, അറബി-മലയാള വ്യവഹാരങ്ങള്‍ മുസ്‌ലിം പൊതുമണ്ഡലത്തില്‍ നിന്നുപോലും അപ്രത്യക്ഷമായ വര്‍ത്തമാനകാലത്ത് ഉപകാരം തര്‍ജമപോലുള്ള മന്ത്ര-തന്ത്ര ചികിത്സാ ഗ്രന്ഥത്തിന് അറബി-മലയാളത്തില്‍തന്നെ പുതിയപതിപ്പ് ഇറങ്ങുന്നു എന്നത് അറിവ് നിഗൂഢവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍, അറബി-മലയാളത്തിലെ വൈദ്യശാസ്ത്രഗ്രന്ഥങ്ങളെ പരിശോധിക്കുമ്പോള്‍, അവയെല്ലാം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ജ്ഞാനോല്‍പാദനത്തിന്റെയും ജ്ഞാന വിനിമയത്തിന്റെയും സൂചനകളായി വര്‍ത്തിച്ചിരുന്നു എന്ന് കാണാന്‍ കഴിയും. കൂടാതെ, ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും രഹസ്യാത്മകവും നിഗൂഢവുമായ പാരമ്പര്യവഴികളില്‍നിന്നും വൈദ്യജ്ഞാനത്തെ സാധാരണക്കാരന്റെ ഇടയിലേക്ക് ഇറക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കൂടിയായിരുന്നു ഇത്തരം വൈദ്യഗ്രന്ഥങ്ങള്‍. അഷ്ടാംഗഹൃദയം പോലുള്ള വിഖ്യാത ഗ്രന്ഥങ്ങളെ സംസ്‌കൃതത്തില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റുക എന്ന ലക്ഷ്യവും ഇത്തരം കൃതികളിലൂടെ പണ്ഡിതര്‍ നിറവേറ്റി. നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ മുഖ്യധാരാ ചരിത്രത്തില്‍ ഇടം കിട്ടാതെപോയ ഇത്തരം ഗ്രന്ഥങ്ങളെ പുനര്‍വായിക്കേണ്ടതും അവയിലെ അറിവുകളെ പുനരുല്‍പാദിപ്പിക്കേണ്ടതും ഇന്നിന്റെ ആവശ്യമാണ.് സഹായക ഗ്രന്ഥങ്ങള്‍ അറബി-മലയാളം 1. വസൂരി ചികിത്സാ കീര്‍ത്തനം -എം. കെ. കുഞ്ഞിപ്പോക്കര്‍, കീഴുപറമ്പ്, 1935, മിസ്ബാഹുല്‍ ഇസ്‌ലാം പ്രസ്, തിരൂരങ്ങാടി. 2. ത്വിബ്ബുല്‍ അംറാളുസ്സുഗ്‌റാ എന്ന ബാലചികിത്സ -(അജ്ഞാത കര്‍ത്തൃകം), സി. എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി. 3. ഇലാജുല്‍ അത്ഫാല്‍ എന്നും ശിശുചികിത്സാ എന്നും പേരുള്ള കിതാബ് -കൊടുമുടി പാലോളി അബ്ദുല്ല മുസ്‌ലിയാര്‍, ഹി.വ. 1408, സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി. 4. ശഫശിഫ യെന്ന വിഷചികിത്സ - കൊങ്ങണം വീട്ടില്‍ ഇബ്‌റാഹിംകുട്ടി മുസ്‌ലിയാര്‍, 1993, സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി. 5. ഉപകാരം തര്‍ജമ കിതാബ് -കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍, 2001 (പുതിയപതിപ്പ്), സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി. 6. മഗാനിമുല്‍ ഇഖ്‌വാന്‍ തര്‍ജമ (നിഘണ്ടു), -കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍, ഹി.വ. 1309, മനാറുല്‍ മഹിമ്മത് പ്രസ്, തലശ്ശേരി. 7. വൈദ്യസാരം തര്‍ജമ -കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍, ഹി.വ. 1308, 8. വൈദ്യജ്ഞാനം -പട്ടാളത്ത് കുഞ്ഞിമാഹീന്‍കുട്ടി വൈദ്യര്‍, ഹി.വ. 1310, നൂറുല്‍ ഇസ്‌ലാം പ്രസ്, 9. വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം -പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ ബീരാന്‍കുട്ടി വൈദ്യര്‍, ഹി.വ. 1318, പൊന്നാനി.
ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് ഓഹരി ഒന്നിന് 734 രൂപയ്ക്ക് 7.1 കോടി ഓഹരികള്‍ അനുവദിച്ചതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഏകദേശം 1.2 ശതമാനം ഓഹരികളാണ് ഗൂഗിളിന് ലഭിക്കുക. എയര്‍ടെലുമായുള്ള ഒരു ബില്യണ്‍ ഡോളര്‍ ഇടപാടിന്റെ ഭാഗമാണ് ഈ ഓഹരി വാങ്ങലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ ഓഹരി നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. 5224 കോടി രൂപയോളം മൂല്യം വരുമിത്. 'കമ്പനിയുടെ മുന്‍ഗണനാ അലോട്ട്മെന്റിനായുള്ള ഡയറക്ടര്‍മാരുടെ പ്രത്യേക കമ്മിറ്റിയുടെ ഇന്നലെ നടന്ന യോഗത്തില്‍, […] ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് ഓഹരി ഒന്നിന് 734 രൂപയ്ക്ക് 7.1 കോടി ഓഹരികള്‍ അനുവദിച്ചതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഏകദേശം 1.2 ശതമാനം ഓഹരികളാണ് ഗൂഗിളിന് ലഭിക്കുക. എയര്‍ടെലുമായുള്ള ഒരു ബില്യണ്‍ ഡോളര്‍ ഇടപാടിന്റെ ഭാഗമാണ് ഈ ഓഹരി വാങ്ങലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ ഓഹരി നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. 5224 കോടി രൂപയോളം മൂല്യം വരുമിത്. 'കമ്പനിയുടെ മുന്‍ഗണനാ അലോട്ട്മെന്റിനായുള്ള ഡയറക്ടര്‍മാരുടെ പ്രത്യേക കമ്മിറ്റിയുടെ ഇന്നലെ നടന്ന യോഗത്തില്‍, ഗൂഗിള്‍ ഇന്റര്‍നാഷണലിന് മുന്‍ഗണനാടിസ്ഥാനത്തില്‍ അഞ്ച് രൂപ വീതം മുഖവിലയുള്ള 71,176,839 ഓഹരികള്‍ അനുവദിക്കുന്നതിന് അംഗീകാരം നല്‍കി. ഒരു ഓഹരിക്ക് 734 രൂപയ്ക്ക് ഗൂഗിളിന് ഓഹരികള്‍ നല്‍കും", എയര്‍ടെല്‍ പറഞ്ഞു. 10 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് ഗൂഗിള്‍ നിക്ഷേപം നടത്തിയത്. ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിനെക്കുറിച്ച് പ്രഖ്യാപനം നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ജിയോ പ്ലാറ്റ്ഫോമിലെ 7.73 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ഗൂഗിള്‍ 33,737 കോടി രൂപ (ഏകദേശം 4.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചിരുന്നു.
വലിയ, വിദൂര ലോകത്തിൽ നിന്നുള്ള ഈ സമ്മാനം കുട്ടികൾ ഇഷ്ടപ്പെടുന്നു. അവർക്ക് സുഗന്ധം, മിഠായി, ഡ്രോയിംഗ് എന്നിവ അർത്ഥമാക്കുന്ന ഒരു ലോകം. നിങ്ങളുടെ വർണ്ണാഭമായ ചാം അവരുടെ ചെറിയ കൈകളിൽ ഞങ്ങൾ ഉൾപ്പെടുത്തുമ്പോൾ അവർ വളരെ സന്തോഷിക്കുന്നു. കഴിഞ്ഞ 27 വർഷമായി കുട്ടികൾക്കായി ഞങ്ങൾ 27 072 "കളർഫുൾ പാക്കർ" റൊമാനിയയിലേക്ക് കൊണ്ടുവന്നു. സൈഫെൻ ബോഡൻ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികൾ ഇനിപ്പറയുന്ന ഇനങ്ങൾ ഉപയോഗിച്ച് ഷൂബോക്സിൽ നിറച്ചു: 1 ബാർ ചോക്ലേറ്റ്, 1 കഷണം സോപ്പ്, 1 ചാക്ക് ഗമ്മി ബിയേഴ്സ്, 1 കഷണം കുട്ടികളുടെ ടൂത്ത് ബ്രഷ്, 1 പാക്കറ്റ് പുരുഷന്മാരുടെ കഷ്ണം, 1 ട്യൂബ് ടൂത്ത് പേസ്റ്റ്, 1 വ്യായാമ പുസ്തകം, 1 കളറിംഗ് പുസ്തകം, 2 നിറമുള്ള പെൻസിലുകൾ. പിന്നെ, മമ്മിയുടെയോ മുത്തശ്ശിയുടെയോ സഹായത്തോടെ കുട്ടികൾ ഷൂബോക്സ് ശോഭയുള്ള നിറങ്ങളിൽ പായ്ക്ക് ചെയ്ത് ഒന്നിച്ച് ഒട്ടിച്ച് ഞങ്ങൾക്ക് കൈമാറി. ഞങ്ങളുടെ ടൂർ 64, 2017 നവംബറിൽ, കുട്ടികൾക്കായി 541 "ബ്യൂട്ട് പാക്കർ" റൊമാനിയയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞു.
വ്യാധന്‍ ചോദിച്ചു: ഭഗവാനേ, ആരൊക്കെയാണ് പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലഭോക്താക്കള്‍? ആര്‍ക്കൊക്കെയാണ് അതില്‍ നിന്നും വിടുതല്‍ കിട്ടുക? മുനി പറഞ്ഞു: സൃഷ്ടിയുടെ ആദ്യനിമിഷത്തില്‍ ഉണ്ടായവര്‍ക്ക്- ബ്രഹ്മാവ്‌ മുതലായവര്‍ക്ക് ജനനമോ അതിനാല്‍ത്തന്നെ കര്‍മ്മഫലങ്ങളോ ഇല്ല. അവരില്‍ ദ്വന്ദതയെന്ന ആശയം പോലുമില്ല. അതിനാല്‍ത്തന്നെ സംസാരമില്ല, ധാരണകളില്ല. അവരുടേത് ശുദ്ധബോധം മാത്രമാണ്. തീര്‍ച്ചയായും സൃഷ്ടിസര്‍ഗ്ഗത്തിന്റെ ആരംഭത്തില്‍ ആര്‍ക്കും കര്‍മ്മങ്ങളുടെ കെട്ടുപാടുകള്‍ ഉണ്ടായിരുന്നില്ല. കാരണം അതിനുമുന്‍പ്‌ അനന്തമായ ബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരബ്രഹ്മം മാത്രമായിരുന്നു അപ്പോള്‍. സൃഷ്ടി കര്‍ത്താവായ ബ്രഹ്മാവും മറ്റും ഉരുവായതുപോലെ മറ്റനേകം ജീവാത്മാക്കളും അപ്പോള്‍ സംജാതമായി. എന്നാല്‍ അവരില്‍ ചിലര്‍ അവിദ്യമൂലം സ്വയം ബ്രഹ്മേതരരായി കണക്കാക്കിയതോടെ ദ്വന്ദതയുണ്ടായി. അവരുടെ കാര്യത്തില്‍ ജനനനവും കര്‍മ്മവും സ്വയംകൃതമാണ്. കാരണം ഈ ജീവികള്‍ അസത്തിനെയാണ് സ്വത്വമായി കരുതിയത്. എന്നാല്‍ ബ്രഹ്മത്തില്‍ നിന്നും വിഭിന്നമായ ധാരണകള്‍ ഒന്നുമില്ലാത്ത ബ്രഹ്മാ-വിഷ്ണു-ശിവാദികള്‍ക്ക് കര്‍മ്മപാശത്തിന്റെ ബന്ധനമില്ല. അനന്താവബോധം തികച്ചും ശുദ്ധം. ബ്രഹ്മം സ്വയം വിരാജിക്കുന്നു. ജീവനെന്ന ധാരണ ഉയരുന്നതോടെ അജ്ഞാനം ഉണ്ടാവുന്നു. എന്നാല്‍ ഈ അജ്ഞാനവും അതേ ബോധത്തിന്റെ സന്തതിയത്രേ. ഈ സ്വയാവബോധം തന്നെയാണ് ജീവനില്‍ താനെന്നും നിത്യ-ശുദ്ധ-ബുദ്ധ-സ്വരൂപമാണെന്ന തിരിച്ചറിവ് നിറയ്ക്കുന്നതും. ജലധികളില്‍ അലകളായും ചുഴികളായും നിമിഷനേരത്തേയ്ക്ക് വിരാജിക്കുന്നതും ജലം തന്നെയാണല്ലോ. ബ്രഹ്മം തന്നെയാണ് സൃഷ്ടിജാലങ്ങളായി പ്രകടമാവുന്നത്. സൃഷ്ടിയെന്നത് പ്രത്യക്ഷമായ, പ്രകടമായ ബ്രഹ്മമാണ്. അത് സ്വപ്നമോ ജാഗ്രദോ അല്ല. കാര്യങ്ങള്‍ അങ്ങനെയിരിക്കുമ്പോള്‍ കര്‍മ്മം ആരെ എങ്ങനെയെല്ലാം ബാധിക്കുന്നു? കര്‍മ്മങ്ങള്‍ എത്ര തരമുണ്ട്? വാസ്തവത്തില്‍ കര്‍മ്മം എന്ന് പറയുന്നതും സത്തല്ല. ഉള്ളതല്ല. അവിദ്യയും സത്തല്ല.സൃഷ്ടിയും മിഥ്യയാണ്. ഈ ധാരണകള്‍ എല്ലാം ഉണ്ടാവുന്നത് ഒരുവന്റെ അനുഭവത്തിന്റെ രൂപത്തിലാണ്. ബ്രഹ്മം മാത്രമാണ് സൃഷ്ടിയായും വ്യക്തിഗതജീവനായും, കര്‍മ്മങ്ങളായും ജനനാദിധാരണകളായും തോന്നുന്നത്. ഭഗവാന്‍ ഈ അനുഭവങ്ങളെ സ്വാംശീകരിക്കുന്നതിനാല്‍ അവയ്ക്കെല്ലാം യഥാര്‍ഥ്യ പ്രതീതിയുണ്ടാവുകയാണ്. സൃഷ്ട്യാരംഭത്തില്‍ ജീവന് യാതൊരു കര്‍മ്മപാശങ്ങളുമില്ല. പിന്നീട് അത് സ്വാംശീകരിക്കുന്ന ധാരണകളനുസരിച്ച് അത് കര്‍മ്മവശഗതമാവുന്നു. എന്താണീ ദേഹം? എന്താണൊരു ചുഴിയുടെ വ്യക്തിത്വം? എന്താണതിന്റെ കര്‍മ്മബന്ധങ്ങള്‍? തീര്‍ച്ചയായും അത് ജലമാണ്. അതുപോലെ എല്ലാമെല്ലാം ബ്രഹ്മം മാത്രമാണ്. “സ്വപ്നത്തില്‍ കാണുന്ന ആളുകള്‍ക്ക് പൂര്‍വ്വ കര്‍മ്മങ്ങള്‍ ഒന്നുമില്ല. അതുപോലെ സര്‍ഗ്ഗാരംഭത്തില്‍ ഉല്‍പ്പന്നമായ ജീവനുകള്‍ക്ക് കര്‍മ്മങ്ങള്‍ ഇല്ല.അവര്‍ ശുദ്ധബോധം മാത്രമാകുന്നു.” ലോകമെന്ന കാഴ്ചയെ സത്യമെന്ന് കരുതി അതിലുറച്ചുനില്‍ക്കുമ്പോള്‍ മാത്രമേ കര്‍മ്മങ്ങള്‍ ഉയരുകയുള്ളൂ. അങ്ങനെ ജീവന്‍ കര്‍മ്മചക്രത്തില്‍ കറങ്ങി ഇവിടെ അലയുന്നു. എന്നാല്‍ ഈ സൃഷ്ടിയെന്ന് പറയുന്ന കാര്യം തന്നെ സത്യമല്ല എന്നറിഞിട്ട് ബ്രഹ്മം മാത്രമേ സത്തായിട്ടുള്ളു എന്ന് ഉറപ്പിച്ചാല്‍പ്പിന്നെ കര്‍മ്മം എവിടെ? ആര്‍ക്കാണീ കര്‍മ്മം ബാധകമാവുക? ആരുടേതാണ് കര്‍മ്മം?
നാട്ടിലുണ്ടായിരുന്ന ബന്ധം യുഎഇയിലും തുടര്‍ന്നു, ജാസി സുന്ദരിയായ യുവതിയെ പോലെയും അസി ഒത്ത പുരുഷനായും ടിക്ക് ടോക്കില്‍ വൈറലായി, അസിക്ക് ഒരു പെണ്ണുമായി ബന്ധമെന്ന് ജാസി; വൈറല്‍ കപ്പിള്‍സ് തല്ലിപ്പിരിഞ്... ഷാര്‍ജ ;സമൂഹമാധ്യമത്തില്‍ വൈറലായിരുന്ന ജാസി-അസി ജോഡി തമ്മില്‍ത്തല്ലിപ്പിരിഞ്ഞു. ഇക്കാര്യമാണ് ഇപ്പോള്‍ ടിക് ടോക്കിലെ വൈറല്‍. വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ വളരെ അടുപ്പത്തിലായിരുന്നു ജീവിച്ചിരുന്നത്. മലപ്പുറം കുറ്റിപ്പുറം സ്വദേശി... ലോകം മൊത്തം എതിര് നിന്നാലും എനിക്കൊരു സീനുമില്ല, പേടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പേടിപ്പിക്കാന്‍ ശ്രമിച്ചോണ്ടിരിക്കും പക്ഷെ എനിക്ക് പേടി തോന്നാറില്ല, ഞാന്‍ എന്റെ കാര്യം ചെയ്യും’; പരിഹസിക്കുന... ബി​​ഗ് ബോസ് മലയാളം സീസണ്‍ ഫോര്‍‌ അവസാനിച്ചപ്പോള്‍ വലിയ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു വിജയിയായ ദില്‍ഷ പ്രസന്നന്. മറ്റുള്ള മത്സരാര്‍ഥികളുടെ ആരാധകരാണ് ദില്‍ഷയെ കുറ്റപ്പെടുത്തിയവരില്‍‌ ഏറെയും. ദില്‍‌ഷ... പൊലീസിലെ ജോലി രാജിവെച്ചു, ഇപ്പോൾ ചാനലിൽ ജോലി ചെയ്യുന്നു; റീൽസ് താരം സ്ത്രീകളെ കബളിപ്പിച്ചത് ഇങ്ങനെ തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിയെ ബലാത്സം​ഗം ചെയ്ത കേസിൽ അറസ്റ്റിലായ ടിക് ടോക്, റീൽസ് താരം വിനീത് ‌നിരവധി യുവതികളെ വലയിലാക്കിയതായി സംശയം. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ... More news FB Hits ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുത; ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ... ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം; ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ... ‘കേരളത്തിന്റെ രാഷ്ട്രീയ വിഹായസ്സിൽ പിണറായിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത് എന്ന് അന്ന് കേരളം കണ്ടു; കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ ... ‘സ്നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും’! കെ സുരേന്ദ്രനൊപ്പമുള്ള സെല്‍ഫിയുമായി സ്വാമി സന്ദീപാനന്ദഗിരി; മറുപടിയുമായി സുരേന്ദ്രനും More news Troll സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത് ? സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! കെ. ... കുണ്ടമൺകടവ്: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശിന്റെ സഹോദരൻ മൊഴി നൽകിയിരുന്നു. പ്രകാശ് ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തെന്നും... ‘അന്ന് തലക്ക് കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം’; ഗവർണറെ പരിഹസിച്ച് ടി. സിദ്ദീഖ് കൽപ്പറ്റ: ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ ടി.സിദ്ദിഖ്. ഗവർണറുടെ ഒരു പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടാണ്... കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തു, ഫില്‍ട്ടറിട്ട് ഉണ്ണിമുകുന്ദന്‍ സ്റ്റൈലില്‍ വിലസിയ റീല്‍സ് താരം വിന... കൊച്ചി; ലൈംഗികാരോപണ കേസിൽ റീൽസ് താരം വിനീത് പുറത്തിറങ്ങി. ‘കം ബാക്ക്’ വിഡിയോയുമായി ആണ് ഇയാൾ വീണ്ടും രംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം ചെയ്ത വിഡിയോയാണ് ഇയാൾ... More news More News Cinema പൂച്ചയുടെ തലയിൽ തലചേർത്ത് മോഹൻലാൽ; സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി വളർത്തുമൃ​ഗങ്ങൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. പൂച്ചകളും പട്ടികളുമായി നിരവധി വളർത്തുമൃ​ഗങ്ങൾ താരത്തിനുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാ​ഗമായാണ് വളർത്തുമൃ​ഗങ്ങളെ കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്. പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തു മൃ​ഗത്തിന്റെ തലയിൽ തലചേർത്തു നിൽക്കുന്ന മോഹൻലിനെയാണ് ചിത്രത്തിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സിംഹവും പൂച്ചയും ഒറ്റ ഫ്രെയിമിൽ എന്നാണ് […] കേരളം കഴിഞ്ഞ പത്ത് വർഷങ്ങളായി ഖാദി ബോർഡ് വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്; കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയിൽ എന്നേ ആയിട്ടുണ്ട്; നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വര... തിരുവനന്തപുരം: ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷത്തിന്‍റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ്: മാധ്യമങ്ങൾക്ക് സിപിഎം നു എതിരെയുള്ള എന്തും വാർത്തയാണ്. ഇപ്പോൾ മാധ്യമകുന്തമുന ഒരിക്കൽക്കൂടി എനിക്കു നേരെ തിരിഞ്ഞിരിക്കുന്നു. സർക്കാർ ചിലവിൽ ‘ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ’ വാങ്ങുന്നു എന്നാണ് ആരോപണം. കഴിയാവുന്നത്ര ഭാവനകളുപയോഗിച്ച് […] Social Media പ്രൊഫൈലില്‍ ഇനി മതവും രാഷ്ട്രീയവും വേണ്ട; ഫേസ്ബുക്കിലെ മാറ്റം അടുത്ത മാസം മുതല്‍ പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഇനി ഉപയോക്താവിന്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടാകില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം നടപ്പില്‍വരിക. പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങള്‍ക്കും മാറ്റം ബാധകമല്ല. നിങ്ങളുടെ കോണ്‍ടാക്ട് വിവരങ്ങള്‍, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്നിവ പഴയതുപോലെ നിലനില്‍ക്കും. ഇവ ആര്‍ക്കൊക്കെ കാണാം എന്നതു സംബന്ധിച്ച് നിയന്ത്രണങ്ങളും നിലനില്‍ക്കും. ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും ഉപയോഗം എളുപ്പമുള്ളതാക്കി മാറ്റാനുമാണ് പുതിയ തീരുമാനം. നിലവില്‍ മതം, രാഷ്ട്രീയം തുടങ്ങിയ കാഴ്ചപ്പാടുകള്‍ പ്രൊറൈലുകൡ […] കേരളം എല്ലാം ഒരു കുപ്പിയിൽ കുത്തിനിറച്ച് ഒന്നാക്കാൻ വെമ്പൽ കൊള്ളുന്ന എല്ലാ രാജ്യങ്ങളിലുമുള്ള ഭ്രാന്തൻ യാഥാസ്തികർക്കായി ജോസ് ബട്ലറുടെ കരുതൽ സമർപ്പിക്കുന്നു; മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം ആരിഫ് എം.പി... ടി20 ലോകകപ്പ് നേടിയതിന് ശേഷമുള്ള വിജയാഘോഷത്തില്‍ ഷാമ്പയിൻ പൊട്ടിച്ചുളള സെലിബ്രേഷനിൽ നിന്നും ടീം അംഗങ്ങളായ മോയിൻ അലിയെയും ആദിൽ റഷീദിനെയും മാറ്റി നിർത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ കാണിച്ച കരുതലിനെ പ്രശംസിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ രംഗത്ത്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം ആരിഫ് എം.പി സന്ദേശം കൊടുത്തപ്പോൾ “സലാം” ചൊല്ലി എന്നും പറഞ്ഞ് വിവാദമാക്കിയ സോഷ്യൽ മീഡിയയിലെ സ്ഥിരം ഉറഞ്ഞുതുള്ളൽകാരും ഇതൊക്കെയൊന്ന് കണ്ണ് തുറന്ന് കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്: നമുക്ക് ജോസ് […] കേരളം അമ്മയുടെ വാത്സല്യം നിറഞ്ഞ ചേർത്തുപിടിക്കലുകൾ ഇല്ലാതായിട്ട് രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു; എന്നും എത്ര പ്രയാസമുള്ള യാത്രയിലും അമ്മയുടെ മുഖം തരുന്ന ഊർജം അതിനെയൊക്കെ അതിജീവിപ്പിക്കും: അമ്മയുടെ ചരമവ... ആലപ്പുഴ: അമ്മയുടെ ചരമവാര്‍ഷിക ദിനാചരണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മയുടെ വാത്സല്യം നിറഞ്ഞ ചേർത്തുപിടിക്കലുകൾ ഇല്ലാതായിട്ട് രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു. എന്നും എത്ര പ്രയാസമുള്ള യാത്രയിലും അമ്മയുടെ മുഖം തരുന്ന ഊർജം അതിനെയൊക്കെ അതിജീവിപ്പിക്കും. പൂർവാധികം ശക്തിയോടെ അമ്മ കൈപിടിച്ച് നടത്തുകയാണ്. ജീവിതയാത്രയിലുടനീളം ആ കെടാദീപം വഴികാട്ടുകയാണെന്ന് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബിന്ദു കൃഷ്ണ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എ. വാഹിദ്, പി.സി. വിഷ്ണുനാഥ്, പാലോട് രവി തുടങ്ങിയ പ്രമുഖരും […] കേരളം ‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’! ബോഡി ഷെയ്മിംഗ് ഹീനമെന്നും ആരെയും കളിയാക്കരുതെന്നും കമന്റിന് മറുപടിയായി ശിവന്‍കുട്ടി; ഒടുവില്‍ ക്ഷമാപണം നടത്തി കമന്റിട്ടയാള്‍ തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ ‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്ന കമന്റുമായി യുവാവ്. സനോജ് തെക്കേക്കര എന്നയാളാണ് കമന്റ് ഇട്ടത്. കമന്‍റ് കണ്ടതിന് തൊട്ടുപിന്നാലെ തന്നെ മന്ത്രിയുടെ മറുപടിയുമെത്തി. ബോഡി ഷെയ്മിംഗ് ചൂണ്ടികാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. ‘ബോഡി ഷെയിമിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്’ എന്നായിരുന്നു ശിവൻകുട്ടി കമന്‍റിന് മറുപടി നൽകിയത്. […] കേരളം പാകിസ്ഥാൻ പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി പ്രവർത്തിച്ച സിപി രാമസ്വാമി അയ്യരെയാണ് ബിജെപിയുടെ ദേശീയ നേതാവ് ഇപ്പോൾ വെളുപ്പിച്ചെടുക്കാൻ ശ്രമം നടത്തുന്നത്: പ്രകാശ് ജാവദേക്കറിനെ... തിരുവനന്തപുരം: പാകിസ്താന്റെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരായി പ്രവർത്തിച്ച സി.പി. രാമസ്വാമി അയ്യരെ ബി.ജെ.പി ദേശീയ നേതാവ് വെളുപ്പിച്ചെടുക്കാൻ ശ്രമം നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബി.ജെ.പി. ദേശീയ നേതാവും കേരളപ്രഭാരിയുമായ പ്രകാശ് ജാവദേക്കറിന്റെ പരാമർശങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റ്: ബിജെപി ദേശീയ നേതാവും കേരള പ്രഭാരിയുമായ ശ്രീ. പ്രകാശ് ജാവദേകർ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി സർക്കാരിനെയും സിപിഐഎമ്മിനെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും എന്നെയും വിമർശിച്ചതായി അറിയുക ഉണ്ടായി. സംസ്ഥാന സർക്കാർ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി […] Sports ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്തായത്‌ ദൗര്‍ഭാഗ്യകരം; വിക്കറ്റ് കീപ്പര്‍മാരായ ഋഷഭ് പന്തിനും, ദിനേശ് കാര്‍ത്തിക്കിനും ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാനായില്ല! സഞ്ജുവിനെ തഴഞ്ഞാണ് ഇരുവരെയും ടീമിലെടുത്... തിരുവനന്തപുരം: ബിസിസിഐ ക്വാട്ട കളി എന്ന് അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഋഷഭ് പന്തിന് വേണ്ടി സഞ്ജുവിനെ പന്ത് തട്ടുന്നത് എന്തിന് വേണ്ടിയെന്നും ശിവന്‍കുട്ടി ചോദിച്ചു. ശിവന്‍കുട്ടിയുടെ വാക്കുകള്‍: ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗർഭാഗ്യകരമാണ്. അതിൽ വേദനയുണ്ട്. ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരുമാണ്. വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. […] കേരളം കരുത്ത് പകർന്ന് ഒപ്പം നിന്നവരുടെ ശ്രദ്ധക്കു മുന്നിൽ നമസ്ക്കാരം, നാളിതുവരെ അശ്ളീല കഥ മെനഞ്ഞ സൈബർ മറുതകൾക്കും നല്ല നമസ്ക്കാരം! പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ തന്റെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. “ആസൂത്രിതമായ കല്ലുവെച്ച നുണ പ്രചരണങ്ങളും ആഭാസത്തരങ്ങളും പറഞ്ഞ് പരത്തിയപ്പോഴും അതൊന്നും വിശ്വസിക്കാതെ കരുത്ത് പകർന്ന് ഒപ്പം നിന്നവരുടെ ശ്രദ്ധക്കു മുന്നിൽ നമസ്ക്കാരം. നാളിതുവരെ അശ്ളീല കഥ മെനഞ്ഞ സൈബർ മറുതകൾക്കും നല്ല നമസ്ക്കാരം”-എന്നാണ് സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചത്. കുണ്ടമണ്‍കടവിൽ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രകാശും സുഹൃത്തുക്കളുമാണെന്നാണ്‌ പ്രകാശിന്റെ സഹോദരൻ മൊഴി നൽകിയത്. പ്രകാശ് ജനുവരി മൂന്നിന് […] Load More Don't Miss ജില്ലാ വാര്‍ത്തകള്‍ ദേശീയപാതയില്‍ ബൈക്കിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു കോഴിക്കോട്: ദേശീയപാത 766 ൽ വെസ്റ്റ് പുതുപ്പാടിയിൽ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പുതുപ്പാടി പള്ളിക്കുന്ന്മ്മൽ ബൈജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടര മണിയോടെ ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെയാണ് മരണപ്പെടുന്നത്. അന്തര്‍ദേശീയം വിന്റർ വണ്ടർ ലാൻഡ് ഞായറാഴ്ച പ്രവർത്തനമാരംഭിക്കും; കുട്ടികൾക്ക് പ്രവേശനം സൗജന്യം കുവൈറ്റ്‌: കുവൈത്തിലെ ഏറ്റവും വലിയ അമ്യുസ്മെന്റ് പാർക്കായ വിന്റർ വണ്ടർ ലാന്റ് വിനോദ പാർക്കിന്റെ പ്രവർത്തനം ഡിസംബർ 11 ഞായറാഴ്ച മുതൽ ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ രാത്രി 12 മണിവരെയും മറ്റു ദിവസങ്ങളിൽ വൈകീട്ട് 5 മണി മുതൽ രാത്രി 12 മണി വരെയും ആയിരിക്കും പാർക്കിന്റെ പ്രവർത്തനം. 4 വയസ് വരെ പ്രായമായ കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 വയസിനു മുകളിൽ പ്രായമായ എല്ലാവർക്കും ഒരാൾക്ക് 5 […] ദേശീയം തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് മോഡലിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവ്‌; ജനങ്ങൾ എന്നും ബി ജെ പിക്ക് ഒപ്പമെന്ന് റിവാബ ജാംനഗർ: തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് മോഡലിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവെന്ന് റിവാബ ജഡേജ. ജനങ്ങൾ എന്നും ബി ജെ പിക്ക് ഒപ്പമെന്നും റിവാബ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗറില്‍ വിജയിച്ചിരിക്കുകയാണ് റിവാബ ജഡേജ. തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചവര്‍ക്കും, തനിക്കായി പണിയെടുത്തവര്‍ക്കും, തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവര്‍ക്കും എല്ലാം അവകാശപ്പെട്ടതാണ് ഈ വിജയം എന്നും റിവാബ വിജയം ഉറപ്പിച്ച ശേഷം പ്രതികരിച്ചു. കേരളം ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീത വിധേയന്‍ ! കെജ്രിവാളിന്‍റെ തലയിൽ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രം പങ്കുവച്ച് വിഎം സുധീരന്‍ തിരുവനന്തപുരം: ഗുജറാത്തിലെ ബി ജെ പിയുടെ വമ്പൻ ജയത്തിൽ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീത വിധേയനെന്നാണ് കെജ്രിവാളിനെ സുധീരൻ വിശേഷിപ്പിച്ചത്. കെജ്രിവാളിന്‍റെ തലയിൽ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രവും ഇതിനൊപ്പം മുൻ കെ പി സി സി അധ്യക്ഷൻ പങ്കുവച്ചിട്ടുണ്ട്. സ്പോർട്സ് വാർത്തകൾ രഞ്ജി ട്രോഫി 2022-23: റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു സാംസണ്‍ നായകന്‍ ! തിരുവനന്തപുരം: രഞ്ജി ട്രോഫി 2022-23 സീസണില്‍ റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ സിജോമോന്‍ ജോസഫാണ്. യുവ പ്രതീക്ഷയായ ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം. ഷോണിന് പുറമെ കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്. ഫിറ്റ്‌നസ് തെളിയിച്ച ശേഷം രാഹുല്‍ പി സ്‌ക്വാഡിനൊപ്പം ചേരും. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ഡിസംബര്‍ 10ന് കേരള […] കേരളം ആഡംബര കപ്പലിൽ ഉല്ലാസയാത്ര പാക്കേജുമായി കൂത്താട്ടുകുളം കെഎസ്ആര്‍ടിസി കൂത്താട്ടുകുളം: കടലിലെ ഉല്ലാസയാത്രക്ക് ആഡംബരകപ്പലായ നെഫർറ്റിറ്റിയിൽ സൗകര്യങ്ങളൊരുക്കി കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് ‘നെഫര്‍റ്റിറ്റി’. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് ‘നെഫര്‍റ്റിറ്റി’ പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്. 48.5മീറ്റർ നീളവും,14.5മീറ്റർ വീതിയുമുള്ള ചതുർ നക്ഷത്രപദവിയുള്ള മൂന്നു നിലകളുള്ള ആഡംബര കപ്പലാണ് നെഫർ റ്റിറ്റി. കെ എസ് ആർ ടി സി വഴി ബുക്ക് […] ജില്ലാ വാര്‍ത്തകള്‍ കരോട്ടുവേലിക്കട്ടൽ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ നിര്യാതയായി കുറിച്ചിത്താനം: കരോട്ടുവേലിക്കട്ടൽ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ (97) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 9 )- തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാപ്പള്ളിയിൽ . മക്കൾ സിസ്റ്റർ ആലീസ് (അനുഗ്രഹ സദൻ ചാലക്കുടി), മേഴ്സി, സൈമൺ, സ്റ്റെല്ല, സോഫി,ഫ്ലവറി,സജിമോൻ. മരുമക്കൾ: തോമസ് വള്ളിപ്പടവിൽ ഇടക്കോലി, മോളി ഇല്ലിമൂട്ടിൽ ഉഴവൂർ, മാത്യു പരപ്പനാട്ട് അരീക്കര, ജോർജ് ന്യൂഡൽഹി, ബാബു പുറമടത്തിൽ മാറിക, സുജ കരിയാറ്റുപുഴ പേരൂർ.
ഞാനും എന്റെ മുൻ മാനേജർ ഫർസാനയും | Malayalam Sex Story | കമ്പി കഥ, Mallu Sex Stories, Malayalam Hot Stories, Malayalam Xstories, New Malayalam Sex Stories, Malayalam Sex Kathakal, Mallu Kambi Stories Home Categories Write Story Contact Sign Up Log In ഞാനും എന്റെ മുൻ മാനേജർ ഫർസാനയും ഇത് എൻ്റെ മൂന്നാമത്തെ കഥ ആണ്. ആദ്യത്തെ രണ്ടു കഥകൾക്കും നിങ്ങൾ നൽകിയ സ്വീകാര്യതക്ക് നന്ദി. പലരും അയച്ച മെയിൽ വായിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഇന്ന് പറയാൻ പോകുന്നത് ഒന്നര വർഷം മുൻപ് നടന്ന കഥ ആണ്. കഥാപാത്രങ്ങളുടെ പേരുകളിൽ തത്ക്കാലം മാറ്റം വരുത്തിയിട്ടുണ്ട്. ഞാൻ അഭയ്. 25 വയസ്സുകാരൻ. ഞാൻ ഒരു അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന സമയം. വളരെ ജോളി ആയ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ. നമ്മുടെ മാനേജരും, ബാക്കി സെയിൽസ് സ്റ്റാഫ് എല്ലാം പൊളി ആയിരുന്നു. എല്ലാവർക്കും മാനേജർ ചേട്ടനെ വലിയ കാര്യം ആയിരുന്നു. അങ്ങനെ ഇരിക്കെ ആണ് മാനേജർ ചേട്ടന് മറ്റൊരു നല്ല ജോലി കിട്ടി പുള്ളിക്കാരൻ പോകുന്നത്. അങ്ങനെ ആണ് നമ്മുടെ പുതിയ മാനേജർ ആയ ഫർസാന ചേച്ചി വരുന്നത്. പുള്ളിക്കാരി ആള് പാവം ഒക്കെ തന്നെ ആണ്. പക്ഷെ ചിലക്കാര്യത്തിൽ സ്ട്രിക്ട് ഒക്കെ ആയതുകൊണ്ട് ആർക്കും വലിയ അറ്റാച്ച്മെന്റ് ഒന്നും ഇല്ല. നമ്മുടെ മാനേജർ ചേട്ടന്റെ ആ ഒരു സ്ഥാനത്തു നമുക്ക് വേറെ ആരെയും കാണാൻ സാധിച്ചില്ല. കൂട്ടം കൂടി നിന്ന് സംസാരിച്ചു കൂടാ, ഒരുമിച്ചു ബ്രേക്ക് എടുത്തു കൂടാ, ലീവ് കൊടുക്കുന്നതിൽ ഉള്ള കർക്കശം ഇതൊക്കെ കാരണം ആർക്കും അത്ര ഇഷ്ടം അല്ലായിരുന്നു ഫർസാനയെ. ഇനി ഞാൻ ഫർസാനയെ കുറിച്ച് പറയാം. തൂവെള്ള നിറവും കരിമഷിക്കണ്ണും ഒക്കെ ആയിട്ട് ആള് ഒരു സുന്ദരി ആണ്. അല്പം തടിച്ചിട്ടാണ്. അധികം മേക്കപ്പ് ഒന്നും ഇടാറില്ല. പക്ഷെ കണ്മഷിയും ലിപ്-ഗ്ലോസും നിർബന്ധം ആണ്. പിന്നെ പൊക്കം കുറവാണ്. എൻ്റെ തോളിന്റെ അത്രയേ ഉള്ളൂ. അക്കൗണ്ടന്റ് ആയതുകൊണ്ട് ഞാനും പുള്ളിക്കാരിയും ക്യാബിനിൽ ഒരുമിച്ചു ആണ്. ഉള്ളിൽ അത്ര വലിയ ഫ്രണ്ട്ഷിപ് ഒന്നും തോന്നിയിരുന്നില്ല എങ്കിലും, എൻ്റെ മാനേജർ ആയതു കൊണ്ട് ഞാൻ ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ അഭിനയിച്ചു നിന്നു. ഇടയ്ക്കു ഇടയ്ക്കു കുറച്ചു ചളിയും ഒക്കെ അടിച്ചു. അങ്ങനെ ഇരിക്കെ ആണ് എനിക്ക് ടെക്നോപാർക്കിലെ ഒരു IT കമ്പനിയിൽ ജോലി കിട്ടുന്നത്. ഞാൻ അവിടന്ന് വിടപറഞ്ഞു പുതിയ ജീവിതവും ആയി അങ്ങ് മുൻപോട്ടു പോയി. എനിക്ക് രാത്രി 11 വരെ ആയിരുന്നു ഷിഫ്റ്റ്. തിരികെ വന്നു വല്ല സിനിമയും കണ്ടു ഉറങ്ങുക ആയിരുന്നു പരിപാടി. എന്നും ഫർസാനയുടെ സ്റ്റാറ്റസ് ഏതെങ്കിലും സെന്റി പോസ്റ്റ് ആയിരിക്കും. ഇത്ര നാളും മൈൻഡ് ചെയ്തില്ല. പക്ഷെ ഇന്ന് അത് കണ്ണിൽ പെട്ടപ്പോൾ ഞാൻ പതിവില്ലാതെ കാര്യം തിരക്കി. ഒന്നുമില്ല എന്ന് ആയിരുന്നു അവളുടെ മറുപടി. എന്നോട് പുതിയ ജോലി എങ്ങനെ ഉണ്ട് എന്നൊക്കെ കുശലം ചോദിച്ചു. ഞങ്ങൾ അന്ന് രാത്രി 2 മണി വരെ സംസാരിച്ചു ഇരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഈ സംസാരം പതിവ് ആയി. എന്നും ഒരു കൊച്ചു കുട്ടി വന്നു അമ്മയോട് അന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറയും പോലെ അവൾ എന്നോട് വന്നു ഓഫിസ് വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. അവളുടെ വീട്ടിൽ അവളുടെ 3 വയസുള്ള മകളും, ഭർത്താവിന്റെ ഉമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് ഗൾഫിൽ ആയിരുന്നു. അവളുടെ ഭർത്താവ് അവളെക്കാൾ 14 വയസ്സിനു മൂത്തത് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി. അവൾ ജോലിക്കു പോകുന്നതൊന്നും ഉമ്മക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെ പിന്നെ ഞങ്ങൾ വല്ലാതെ അങ്ങ് അടുത്തു. (ചില പെണ്ണുങ്ങൾ അങ്ങനെ ആണ്. പുറമെ വളരെ സ്ട്രോങ്ങ് ആണ്, ഇൻഡിപെൻഡന്റ് ആണ് എന്നൊക്കെ തോന്നും. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരല്പം സ്നേഹം കിട്ടാൻ കൊതിക്കുന്നവർ ആയിരിക്കും.) ഞാൻ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയ ഫോട്ടോ ഒക്കെ കണ്ടപ്പോൾ അവൾക്കും അവിടൊക്കെ പോകാൻ വല്ലാത്ത കൊതി എന്ന് പറഞ്ഞു. പതിയെ പതിയെ ഞങ്ങൾ സിനിമയ്ക്കു ഒക്കെ പോയി തുടങ്ങി. ഏറ്റവും ത്രില്ല് അടിപ്പിച്ചത് ഒരിക്കൽ അവളെയും കൊണ്ട് നൈറ്റ് റൈഡിന് പോയതാണ്. രാത്രി ഒരു 11 മണിക്ക് ആരും കാണാതെ അവൾ എന്നോടൊപ്പം ഇറങ്ങി വന്നു. ഞങ്ങൾ സിറ്റിയിൽ ഒക്കെ ഒന്ന് ചുറ്റിയ ശേഷം ഫുഡ് ഒക്കെ അടിച്ചിട്ട് വീട്ടിൽ കൊണ്ട് ആക്കി. ഇനി നമ്മുടെ കഥയുടെ തീമിലേക്ക് വരാം. തിരുവനന്തപുരത്തെ ഒരു ഫേമസ് വിനോദസഞ്ചാര കേന്ദ്രം ആണ് പൊന്മുടി. എനിക്ക് എല്ലാ ശനിയാഴ്ചയും അവധി ആണ്. അവളും അന്ന് ഓഫീസിലിൽ നിന്ന് ലീവ് എടുത്തിട്ട്, ഓഫീസിൽ പോകുന്നത് പോലെ വീട്ടിൽ നിന്ന് ഇറങ്ങി. പൊന്മുടിയിലെ നല്ല തണുപ്പാണ്. അവൾ എന്നെ കെട്ടിപ്പിടിച്ച് ആണ് ബൈക്കിന്റെ പിറകിൽ ഇരുന്നത്. ഒരു പ്രത്യേക സുഖം ആണ് അത്. മലയുടെ മുകളിൽ വച്ച് പെട്ടെന്ന് കോടമഞ്ഞു ഇറങ്ങി വന്നപ്പോൾ കൂകി വിളിയും ഒക്കെ ആയിട്ട് ആകെ ഒരു ബഹളം തന്നെ ആയിരുന്നു. അന്ന് ആണ് ഫർസാനയുടെ ഇങ്ങനത്തെ മുഖം ഞാൻ കാണുന്നത്. ഞങ്ങൾ ഒരു ഉച്ചയോടെ അവിടുന്ന് തിരിച്ചു. പാതി ആയപ്പോഴേക്കും ഭയങ്കര മഴ. നല്ല രീതിക്കു നനഞ്ഞ് തന്നെ ഞങ്ങൾ ഒരു ഹോട്ടലിൽ എത്തി. ചൂടോടെ ഭക്ഷണം എത്തി. കഴിക്കുന്നതിനിടയിൽ ഞാൻ അവളെ ഒളികണ്ണിട്ടു നോക്കുന്നത് അവൾ പലതവണ കണ്ടു. അവൾക്കാണെങ്കിൽ നല്ല ചിരിയും വരുന്നുണ്ട്. മഴ ഒന്ന് മാറിയപ്പോഴേക്കും ഞങ്ങൾ അവിടുന്ന് തിരിച്ചു. ബൈക്ക് ഓടിച്ചു കൊണ്ടിരിക്കെ അവൾ എന്റെ തോളിൽ ഒരു ഉമ്മ വെച്ചു. ഞാൻ ആണെങ്കിൽ ആകെ കണ്ട്രോൾ പോയി ഇരിക്കുക ആയിരുന്നു. പിന്നെ റോഡ് അല്ലെ ഫുൾ തിരക്കൊക്കെ ആണ്. ഞാൻ അവളെ വീട്ടിനു കുറച്ചു ദൂരെ ആയിട്ട് ഡ്രോപ്പ് ചെയ്തിട്ട് വീട്ടിലേക്കു പോയി. വീടെത്തിയ ശേഷം ഉടനെ തന്നെ ഞാൻ ഫർസാനയെ ഫോൺ വിളിച്ചു. സംസാരിച്ചു സംസാരിച്ചു രാത്രി 9 മണി ആയി. ഒടുവിൽ എനിക്ക് അവളെ കാണണം എന്ന് എൻ്റെ ആഗ്രഹം ഉണർത്തിച്ചു. ഈ രാത്രി പറ്റില്ല എന്ന് അവളും. ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ കാണാം എന്ന് സമ്മതിച്ചു. പക്ഷെ ഞാൻ ഒരു നിബന്ധന കൂടി വെച്ചു – എനിക്ക് ഒരു ഉമ്മ തരണം എന്ന്. ഇന്ന് ബൈക്കിൽ വച്ച് അവൾ എനിക്ക് ഒരു ഉമ്മ തന്നതാണ്. ഒടുവിൽ എന്റെ നിർബന്ധത്തിനു അവൾ വഴങ്ങി. ഒരേ ഒരു ഉമ്മയെ തരികയുള്ളൂ അത് കഴിഞ്ഞാൽ സ്ഥലം കാലിയാക്കണം എന്ന്. ഞാൻ സമ്മതിച്ചു. പക്ഷെ ഒരു ഉമ്മയിൽ തീരില്ലന്നു ഞങ്ങൾ രണ്ടാൾക്കും അറിയാമായിരുന്നു. അവളുടെ വീടിനു കുറച്ചു അപ്പുറത്തു ആയിട്ട് ബൈക്ക് ഒതുക്കി വച്ചിട്ട് ഞാൻ അവളുടെ വീട്ടിലേക്കു നടന്നു. എനിക്ക് വേണ്ടി തുറന്നു തന്ന അടുക്കളവാതിൽ വഴി ഞാൻ അകത്തു കയറി നേരെ രണ്ടാമത്തെ നിലയിൽ ചെന്നു. അവളുടെ റൂമിൽ എത്തി. അകത്തു കയറി വാതിൽ കുട്ടിയിട്ടതും ഞാൻ അവളെ കെട്ടിപിടിച്ചു. അവൾ ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു, “ഇത് പറ്റില്ല, ഒരേ ഒരു ഉമ്മയെ ഉള്ളൂ” എന്ന്. ഞാൻ അത് വക വയ്ക്കാതെ ഫർസാനയെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു. സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു എങ്കിലും അവളും തിരിച്ച് ആർത്തിയോടെ ചുംബിക്കാൻ തുടങ്ങി. നല്ല ഒരു കളി കളിച്ചിട്ട് കാലം കുറെ ആയോണ്ട് എനിക്ക് ആർത്തി ഇത്തിരി കൂടുതൽ തന്നെ ആയിരുന്നു. ഞാൻ ഫർസാനയുടെ രണ്ടു മുലയും പിടിച്ചു ഉടച്ചു. അവളുടെ ചുണ്ടു ഞാൻ ആർത്തിയോടെ ചപ്പി എടുക്കാൻ തുടങ്ങി. കട്ടിലിൽ മോളുറങ്ങി കിടന്നതു കൊണ്ട് ഞങ്ങൾ പതുക്കെ അപ്പുറത്തെ റൂമിൽ പോയി. റൂം കുറ്റിയിട്ടു ഞാൻ അവളെ മേശയിൽ കയറ്റി ഇരുത്തി കെട്ടിപിടിച്ചു. ചുണ്ടും നാവും ചപ്പി എടുക്കാൻ തുടങ്ങി. സൗണ്ട് കേൾക്കുന്ന രീതിയിൽ തന്നെ ആയിരുന്നു സ്‌മൂച്ചിങ്. അത്ര കൊതി ആയിരുന്നു രണ്ടാൾക്കും. ഫർസാന മേശയിൽ കാലു വിടർത്തി ഇരിക്കുക ആയിരുന്നു. ഞാൻ അവളുടെ കാലിന്റെ ഇടയിൽ നിൽക്കുക ആയിരുന്നു. ചുംബിക്കുന്നതിനിടക്ക് അവളുടെ രണ്ടു മുലയും പിടിച്ചു ഞെക്കി ഉടച്ചു കൊണ്ടേ ഇരുന്നു. ഫർസാന കാലുകൾ കൊണ്ട് എന്നെ ലോക്ക് ചെയ്തു. ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ച് തുടങ്ങി. അവളുടെ മുടിയുടെ കെട്ടഴിച്ചു മെല്ലെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ഇരുന്നു. അവൾ ഇതെല്ലം കണ്ണടച്ചു ആസ്വദിച്ചു. ഞാൻ വികാരത്തിന്റെ കൊടുമുടിയിൽ എത്തി നിൽക്കുക ആയിരുന്നു. അല്പം ഒന്ന് താഴ്ന്നു ഞാൻ ഫർസാനയുടെ മുലയിൽ ഉമ്മ വച്ചു . വികാരം തലയ്ക്കു പിടിച്ചു നിന്ന അവൾ എന്നെ അവളുടെ മാറിലേയ്ക്കു അമർത്തി വെച്ചു. ഞാൻ കൊതിയോടെ ചുംബിച്ചു അവളുടെ മുല കടിക്കാൻ തുടങ്ങി. ഇതിനിടയിൽ ഞാൻ പതിയെ അവളുടെ നൈറ്റി പൊക്കുന്നുണ്ടായിരുന്നു. ഫർസാനയുടെ നെറ്റി പൊക്കി വച്ച് പതിയെ ഞാൻ അവളുടെ തുടയിൽ തലോടി. വെണ്ണ പോലത്തെ തുട. തുടയിലെ കുറ്റി രോമങ്ങൾ വികാരം കൊണ്ട് പൊങ്ങി നിൽക്കുന്നു. ഞാൻ അവളുടെ പാന്റിയിലൂടെ കൈ ഓടിച്ചു. അവൾ സുഖം കൊണ്ട് കണ്ണ് അടച്ചു. ഞാൻ ഒട്ടും സമയം കളയാതെ എൻ്റെ ഷർട്ട് ഊരി. എന്നിട്ടു ഞങ്ങൾ വീണ്ടും ആലിംഗനത്തിൽ മുഴുകി. ആദ്യം ഫർസാന എന്റെ രോമാവൃതമായ നെഞ്ചിൽ തടവി. ഞാൻ അവളുടെ നെറ്റി മുഴുവൻ ഊരി എടുത്തു. അവൾ ബ്രാ ഇട്ടിട്ടുണ്ടായിരുന്നില്ല. ഞാൻ ഫർസാനയുടെ രണ്ടു മുലയും കൈ വെള്ളയിൽ ഒതുക്കി അമർത്തി കൊണ്ടിരുന്നു. അവൾ എന്നെ കെട്ടിപ്പിടിച്ചു നിന്നു. താഴെ നിർത്തിയതിനാൽ അവളുടെ പൊക്കക്കുറവ് ചെറിയ ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. ഞാൻ അവളെ എടുത്തു നേരെ ബെഡിലേക്കു നടന്നു. ഈ റൂം അധികം ഉപയോഗിക്കാത്തതു കൊണ്ട് ബെഡിൽ മെത്ത ഒന്നും ഇല്ലായിരുന്നു (പക്ഷെ അഡ്ജസ്റ്റ് ചെയ്തതല്ലേ പറ്റൂ ). മെല്ലെ അവളെ കട്ടിലിൽ ഇരുത്തി. ഇരുന്ന ഉടനെ അവൾ എന്നെ കെട്ടിപിടിച്ചു . ഞങ്ങൾ രണ്ടും കട്ടിലിലേക്ക് ചാഞ്ഞു . ഞാൻ അവളുടെ പുറത്തു കേറി മുലയിൽ ചപ്പാൻ തുടങ്ങി. അവൾ കണ്ണ് അടച്ചു എന്റെ തല തടവി. മെല്ലെ ഞാൻ താഴോട്ട് നീങ്ങി. ഫർസാനയുടെ വയറിൽ ഉമ്മ വച്ചപ്പോൾ അവളുടെ വയറു വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. അവളുടെ സോഫ്റ്റ് വയറിലും, പൊക്കിളിലും ഒക്കെ ഞാൻ ഉമ്മ വെച്ചു, എന്നിട്ടു മെല്ലെ നാവു കൊണ്ട് താഴോട്ട് വരഞ്ഞു. ഇത്രയും ആയപ്പോൾ അവൾ നല്ല വികാരത്തിൽ ആയി എന്ന് മനസിലായി. കാരണം അവളുടെ ശ്വാസത്തിന്റെ വേഗത കൂടിയത് ഞാൻ ശ്രദ്ധിച്ചു. നേരത്തെ പറഞ്ഞത് പോലെ ഇത് അധികം ഉപയോഗിക്കാത്ത മുറി ആയതുകൊണ്ട് ഇവിടെ ഫാൻ ഒന്നും ഇല്ലായിരുന്നു. പേരിനു ഒരു കട്ടിലും ഒരു മേശയും അലമാരയും മാത്രം. ഫാൻ ഇല്ലാത്തതു കൊണ്ട് അവൾ അത്യാവശ്യം വിയർത്ത് തുടങ്ങിയിരുന്നു, പോരാത്തതിന് അവൾക്കു നല്ല ബോഡി ഹീറ്റും ഉണ്ടായിരുന്നു. ഞാൻ മെല്ലെ താഴോട്ട് നീങ്ങി. ഫർസാനയുടെ പാന്റിയിൽ ഉമ്മ വച്ച് തുടങ്ങി. അവൾക്കു ചെറുതായി ഒന്ന് ചിരി വന്നു. അവൾ ഒന്ന് മൂളി. ഞാൻ വീണ്ടും പാന്റയിൽ ഉമ്മ വച്ച് കൊണ്ടിരുന്നു. വല്ലാത്ത ചൂട് ആയിരുന്നു അവൾക്കു. ഞാൻ പതിയെ അവളുടെ പാന്റി ഒന്ന് വലിച്ചു. അവൾ ഇടുപ്പ് പൊക്കി തന്നു. ഞാൻ മെല്ലെ അവളുടെ പാന്റി ഊരി എടുത്തു. ഒട്ടും വച്ച് താമസിപ്പിക്കാതെ ഞാൻ തുടയിൽ മുത്തമിട്ടു തുടങ്ങി. അവളുടെ കാലിനിടയിൽ എത്താറായപ്പോൾ എങ്കിലും ചെറുതായിട്ട് ഒന്ന് കൊതിപ്പിച്ചിട്ടു മാറി. മെല്ലെ വീണ്ടും വയറിൽ ഉമ്മ വച്ച് തുടങ്ങി. വീണ്ടും പൂറിനോട് അടുത്ത് വന്നു, മനപൂർവം എന്റെ ചൂട് ശ്വാസം പൂറിൽ തട്ടിച്ചിട്ടു തുടയിലേക്കു നീങ്ങി. ഞാൻ മനപൂർവം അവളെ ടീസ് ചെയ്യുകയാണെന്ന് അവൾക്കു മനസിലായി. അവൾക്കു ചിരി വന്നു. ഞാൻ പതിയെ അവളുടെ പൂറിൽ ഒരുമ്മ വെച്ചു. ഷേവ് ചെയ്തിട്ട് ഒരു 2 ആഴ്ച ആയി കാണും. കാരണം അത്യാവശ്യം കുറ്റി രോമം ഉണ്ടായിരുന്നു. ആദ്യത്തെ ഉമ്മയിൽ തന്നെ ഫർസാന നല്ലവണ്ണം ഒന്ന് മൂളി. ഞാൻ മെല്ലെ അവളുടെ പൂറിൽ ആകെ ഒന്ന് ഉമ്മ വച്ച് തുടങ്ങി. ചബ്ബി ആയ പെണ്ണുങ്ങളുടെ പൂറിനു ഒരു പ്രത്യേക സോഫ്റ്റ്നസ് ആണ്. കുണ്ണ കെട്ടുമ്പോഴും ഒരു വല്ലാത്ത സുഖം ആണ്. ഞാൻ ഫർസാനയുടെ പട്ടു പോലത്തെ സോഫ്റ്റ് പൂറിൽ ഒന്ന് നക്കി, താഴെ മുതൽ മുകളിൽ വരെ. അവൾ വല്ലാതെ ഒന്ന് വിറച്ചു. അവൾ ഇടുപ്പ് ഒന്ന് വളച്ചു. ഞാൻ മേലോട്ടും താഴോട്ടും നക്കി എടുക്കാൻ തുടങ്ങി. അവൾ എന്റെ തല പൂറിലേക്ക് അമർത്തി. ഞാൻ പതിയെ ആ പൂറു ഒന്ന് വിടർത്തി, എന്നിട്ടു അകത്തു നക്കി എടുത്തു. പൂറു നനഞ്ഞ് ഒലിച്ചു തുടങ്ങിയിരുന്നു. ആദ്യത്തെ നക്കലിൽ തന്നെ ഫർസാനയുടെ പൂറിലെ പാതി തേനും എന്റെ വായ്ക്കുള്ളിൽ ആയി. ഒരു ബട്ടർ-കേക്ക് പോലെ സോഫ്റ്റ് ആയിരുന്നു അവളുടെ പൂറ്. ഞാൻ ആ നനഞ്ഞു നിൽക്കുന്ന വെണ്ണക്കട്ടിയിൽ എൻ്റെ ചൂട് നാവു കൊണ്ട് പടം വരയ്ക്കാൻ തുടങ്ങി. നിർത്താതെ വരച്ചു വരച്ചു എൻ്റെ നാവു മസിൽ പിടിച്ചത് പോലെ നോവാൻ തുടങ്ങി. ഫർസാന ആകട്ടെ സുഖം കാരണം നട്ടെല്ല് വളച്ചു വച്ച് കിടക്കുക്ക ആണ്. കുറെ നാൾ ഇത്തരം കുല്സിത പ്രവർത്തികൾ ഒന്നും ഇല്ലാത്തതു കൊണ്ട് അവളുടെ പൂറു നിറഞ്ഞു ഒഴുക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവൾക്കു നല്ല പോലെ ക്രീമി ആയിട്ട് ഒരു ഓർഗാസം വന്നപ്പോൾ അത് അങ്ങ് നക്കി കുടിച്ച് ഞാൻ പരിപാടി നിർത്തി. നാവു ആകെ കുഴഞ്ഞിരുന്നു. അവളുടെ നൈറ്റി കൊണ്ട് തന്നെ പൂറിലെ വെള്ളവും വിയർപ്പും ഒക്കെ അവൾ തുടച്ചു. ചൂട് കാരണം മുടി ഒന്ന് കെട്ടി വെച്ചു. എന്നിട്ടു വീണ്ടും എന്നെ കെട്ടി പിടിച്ചു ചുണ്ടുകൾ തമ്മിൽ കോർക്കാൻ തുടങ്ങി. എന്റെ നാവു അല്ലെ കുഴഞ്ഞുള്ളൂ, വിരൽ കുഴഞ്ഞില്ലല്ലോ. ഞാൻ പതിയെ അവളുടെ പൂറിൽ തടവി കൊണ്ടിരുന്നു. അവൾ മെല്ലെ എന്റെ ട്രാക്ക് പാന്റ്സിൽ അമർത്തി എന്റെ കുണ്ണയുടെ മുഴുപ്പ് ഒന്ന് നോക്കി. അത്ര വലുത് ഒന്നും അല്ല എന്റേത്. ഒരു മീഡിയം വലുപ്പം. ഫർസാന എന്റെ പാന്റിൽ കൈ ഇട്ടു കുണ്ണ കൈക്കുള്ളിൽ ആക്കി. “ആഹ്” കുറച്ചു നാൾ ഇതൊന്നും ഇല്ലാത്തതു കൊണ്ട് സുഖം പറഞ്ഞറിയിക്കാൻ വയ്യ . ഞാൻ എൻ്റെ പാന്റും ജെട്ടിയും ഊരി നേരെ കളിക്കളത്തിലോട്ടു ഇറങ്ങി. ഞങ്ങൾ ചുണ്ടുകൾ തമ്മിൽ കോർത്തു. നാവും ചുണ്ടും എല്ലാം ഉഴിയുക ആയിരുന്നു. അതെ സമയം ഫർസാന മെല്ലെ എൻ്റെ കുണ്ണ തൊലിച്ചെടുത്തു തടവി തുടങ്ങി. എന്നിട്ടു മേലോട്ടും താഴോട്ടും തൊലിച്ചു. വല്ലാത്ത സുഖം. ഇനി പിടിച്ചു നിൽക്കാൻ എനിക്ക് ആകില്ല. ഞാൻ അപ്പോൾ തന്നെ Durex extended pleasure കോണ്ടം എടുത്തു അങ്ങ് കുണ്ണയിൽ ഇട്ടു. പതിയെ ഞാൻ അവളുടെ പുറത്തോട്ടു കയറി. എൻ്റെ കുണ്ണ അവളുടെ അടിവയറിൽ അമർന്നു നിൽക്കുക ആയിരുന്നു. ഫർസാന എന്റെ കുണ്ണ മെല്ലെ എടുത്ത് അവളുടെ പൂറിന്റെ കവാടത്തിൽ വച്ച് തന്നു. ഞാൻ മെല്ലെ അവളുടെ പൂറിലേക്ക് കുണ്ണ കയറ്റി. ഞാൻ മുൻപ് കളിച്ചിട്ടുള്ളത് ഒരു മെലിഞ്ഞ പെണ്ണിനെ അറിയിരുന്നു. ഈ പൂറു അതിൽ നിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു. കുണ്ണ ഒരു സോഫ്റ്റ് സ്പോഞ്ചു പോലെ ഉള്ള ഒരു പ്രതലത്തിൽ കയറുന്ന അനുഭൂതി. ഞാൻ മെല്ലെ അടിക്കാൻ തുടങ്ങി. കട്ടിലിൽ മെത്ത ഇല്ലാത്തതിന്റെ ബുദ്ധിമുട്ടു ശരിക്ക് അറിഞ്ഞു തുടങ്ങി. പക്ഷെ സുഖം സഹിക്കാൻ വയ്യ. ഞങ്ങളുടെ രണ്ടു പേരുടെയും ശരീരം ആകെ വിയർത്തു. ഫർസാന എൻ്റെ മുതുകിൽ നഖം കൊണ്ട് അമർത്തി പിടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടും സുഖത്തിന്റെ ആ ലഹരിയിൽ മതിമറന്നു കളിക്കുകയായിരുന്നു. അൽപ്പം കൂടി വേഗത്തിൽ അടിക്കാൻ ആയി അവളുടെ ആവശ്യം. ഈ പൊസിഷനിൽ അതിത്തിരി പാട് ആണ്. ഞാൻ മെല്ലെ സൈഡിലേക്ക് മാറി. അവളും എഴുന്നേറ്റു. എന്റെ ചുണ്ടിൽ ഒരുമ്മ തന്നു. എന്നിട്ടു പതിയെ കട്ടിലിൽ കുനിഞ്ഞു നിന്നു. ഞാനവളുടെ ബെഡിൽ കിടന്ന നൈറ്റി എടുത്തു അവളുടെ വിയർത്ത കുണ്ടിയും തുടയും ഒക്കെ ഒന്ന് തുടച്ചു. എന്നിട്ടു എന്റെ കുണ്ണ മെല്ലെ കുണ്ടിയോടു അടുപ്പിച്ചു. നേരത്തേത് പോലെ അവൾ തന്നെ എന്റെ കുണ്ണ ആ പൂറിന്റെ കവാടത്തിലേക്ക് ആനയിച്ചു. ഞാൻ മെല്ലെ ഫർസാനയുടെ ഇടുപ്പിൽ കൈ വച്ച് അവളുടെ പൂറിലേക്ക് ആഴ്ന്നു ഇറക്കി. കിടത്തി അടിക്കുമ്പോൾ ഉള്ള അസൗകര്യം കാരണം കുണ്ണ മുഴുനായി കയറാൻ ഇത്തിരി ബുദ്ധിമുട്ടു ആണ്. പക്ഷെ ഇങ്ങനെ ഡോഗി സ്റ്റൈലിൽ കുനിച്ചു നിർത്തി അടിക്കുബോൾ ഫുള്ളും കയറ്റാം. കൺട്രോൾ മൊത്തം നമ്മുടെ കയ്യിൽ ആയിരിക്കും. ഞാൻ ഇത്തവണ വേഗത്തിൽ തന്നെ അടിച്ചു തുടങ്ങി. എൻ്റെ കണ്ണ് ആണെങ്കിൽ സുഖം കൊണ്ട് അടഞ്ഞിരുന്നു. അടിക്കുന്ന ശബ്ദവും കേട്ട് തുടങ്ങി. ഫാൻ ഒന്നും ഇല്ലാത്തതു കൊണ്ട് ശബ്‌ദം മുറി മുഴുവൻ കേൾക്കുന്നുണ്ട്. മാത്രമല്ല വിയർപ്പു കാരണം എന്റെ തുടയും അവളുടെ കുണ്ടിയും കൂട്ടിമുട്ടുമ്പോൾ പതിവിലും ഒച്ച ഉണ്ട്. പക്ഷെ സുഖം കാരണം നിർത്താൻ പറ്റുന്നില്ല. ഈ നിർത്താതെ ഉള്ള അടിക്കിടയിൽ ഫർസാനയുടെ മൂളലും ഞരക്കവും കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്. ഒടുവിൽ എൻ്റെ ഉള്ളിൽ ഒരു വികാരജലം അണപൊട്ടുന്നതു ഞാൻ മനസിലാക്കി. ഞാൻ അടിയുടെ വേഗത കൂട്ടി. കൂടുതൽ ഉച്ചത്തിൽ അടിക്കുന്ന ശബ്ദം കേൾക്കാം ഇപ്പോൾ. ഒടുവിൽ സുഖത്തിന്റെ ഏഴാം സ്വർഗത്തിൽ എത്തുക തന്നെ ചെയ്തു. ഞാൻ തൽക്കാലം ഒന്ന് നടു നിവർക്കാൻ എന്റെ കുണ്ണ ഫർസാനയുടെ പൂറിൽ നിന്ന് എടുത്തു. കുറെ നാളുകൾക്ക് ശേഷം ആയതു കൊണ്ട് ഒത്തിരി പാല് പോയിട്ടുണ്ട്. കോണ്ടം ഊരി മാറ്റിയിട്ടു ഞാൻ തുണി എടുത്തു. അവളുടെ തുടയും കുണ്ടിയും ഒക്കെ ഒന്ന് തുടച്ചു. ഞങ്ങൾ രണ്ടും ആകെ വിയർത്തിട്ടുണ്ട്. പതിയെ ഞാൻ മുട്ടുകുത്തി ഇരുന്നിട്ട് അവളുടെ കുണ്ടിയിലും തുടയിലും ഉമ്മ വെച്ചു. വല്ലാത്ത കൊതി നല്ല സോഫ്റ്റ് തുട ആയതുകൊണ്ട്. (എനിക്ക് പെണ്ണിന്റെ തുട വല്ലാത്ത ഒരു ദൗർബല്യം ആണ്.) ഞാൻ ഫർസാനയുടെ തുടയും കുണ്ടിയും ചുംബിക്കാനും നക്കാനും തുടങ്ങി. വൈകാതെ എന്റെ കുട്ടൻ വീണ്ടും ഉണർന്നു. ഞാൻ രണ്ടാമത്തെ കോണ്ടം ഇടാൻ ഒരുങ്ങിയതാണ്. പിന്നെ കോണ്ടം വേണ്ട എന്ന് വെച്ചു. ഫർസാന കട്ടിലിൽ മലർന്നു കിടക്കുന്നുണ്ടായിരുന്നു. ഞാൻ മെല്ലെ അവളുടെ മുകളിൽ കയറിയിട്ട് മിഷനറി പൊസിഷനിൽ അടിക്കാൻ തുടങ്ങി. അവളുടെ പൂർ ആണെങ്കിൽ തേൻ ഒലിക്കുന്നുണ്ട്. ഇതിനിടയിൽ അവൾക്കു 2 തവണ വന്നിരുന്നു. നമ്മുടെ ഈ ഒരു സെഷൻ കഴിഞ്ഞ ശേഷം ഞാൻ അവളുടെ ചാരെ കിടന്നു. അവൾ എന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നു. ഞാൻ അവളുടെ മുടിയും തടവി കുറെ നേരം കിടന്നതിന് ശേഷം അവിടുന്ന് ഇറങ്ങി. ഇറങ്ങുമ്പോൾ വാതിൽ അടക്കാൻ നേരം അവൾ എന്റെ കണ്ണിലേക്ക് ഒരു നോട്ടം നോക്കി ഏതാനും നിമിഷം നിന്നു, ഒരു വാക്കു പോലും ഉരിയാടാതെ ഒത്തിരി കഥകൾ പറഞ്ഞ ഒരു നോട്ടം. ഞാൻ അവൾക്ക് ഒരുമ്മ കൂടി കൊടുത്തിട്ടു അവിടെ നിന്നും ഇറങ്ങി. കഥ നിങ്ങൾക്ക് ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എൻ്റെ മെയിൽ ഐഡി ആയ [email protected] ലേക്ക് അയക്കുക. തീർച്ചയായും അതെനിക്ക് ഒരു പ്രചോദനം ആകും.
വ്യത്യസ്തമായആലാപനശൈലി കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച ഗായികയാണ് സയനോര ഫിലിപ്പ്. പതിനേഴാം വയസ്സിൽ തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ . മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ വെച്ചാണ് പതിനേഴാം വയസ്സിൽ തനിക്ക് തോന്നിയ പ്രണയം സയനോര വെളിപ്പെടുത്തിയത്. എം ജി യുടെ ചോദ്യങ്ങൾക്ക് വളരെ രസകരമായാണ് സയനോര ഉത്തരം നൽകിയത് അതിലൊന്ന് പ്രണയത്തെക്കുറിച്ചുള്ള ചോദ്യം ആയിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പ്രേമം പൊളിഞ്ഞ കഥ ഉണ്ടല്ലോ എന്നാണ് എംജി ചോദിച്ചത്, എന്നാൽ എനിക്ക് 100 പ്രേമം എങ്കിലും പൊളിഞ്ഞിട്ടു ഉണ്ടാകുമെന്നാണ് സയനോര പറയുന്നത്. അതിൽ അച്ഛനോട് വീട്ടിൽ പോയി പറഞ്ഞ പ്രണയത്തിന്റെ കഥ പറയാനാണ് എംജി ശ്രീകുമാർ ആവശ്യപ്പെട്ടത്, സാറിനെ എങ്ങനെ ഇത് അറിഞ്ഞു എന്നും സൈനോര തിരിച്ചു ചോദിക്കുന്നുണ്ട്. അതൊരു പതിനേഴാമത്തെ വയസ്സിൽ ആണ് ഇങ്ങനെ ഒരാളോട് ഇഷ്ട്ടമുണ്ടെന്നും അയാളെ എനിക്ക് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഞാൻ ഡാഡിയുടെ അടുത്ത് ചെല്ലുന്നത്, നിനക്ക് എന്റെ മുന്നിൽ വന്നു ഇത്രയും കാര്യങ്ങൾ പറയാൻ ധൈര്യം ഉണ്ടായല്ലോ എന്നാൽ അവനോട് പോയി വീട്ടിൽ പറയാൻ പറയൂ എന്നാണ് ഡാഡി പറഞ്ഞത് എന്നും, അതവൻ പറയാത്തതോടുകൂടി ആ പ്രണയം തകർന്നു എന്നാണ് സൈനോര മറുപടി നൽകിയത്, എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ഞാനും പതിനേഴാം വയസ്സിൽ എന്റെ കല്യാണക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ടെന്നും, നിനക്ക് കൗമാര പ്രായമല്ലേ ആയുള്ളൂ. 10 ഇരുപതു കൊച്ചുങ്ങൾ ഉണ്ടാവണം എന്നൊക്കെ ഇപ്പോൾ തോന്നും പോയി പഠിക്കാൻ ആണ് അച്ഛൻ പറഞ്ഞതെന്ന് എംജിയും പറഞ്ഞു. പതിനേഴാം വയസ്സിലെ ആ പയ്യൻ ആരാണെന്നും സയനോരയോട് എംജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. സുധീപ് കുമാർ ആണ് ആ പയ്യൻ സയനോര പറഞ്ഞിരുന്നു. നമ്മുടെ ഗായകൻ സുധീർ കുമാർ ആണോ ഇതൊന്നും എംജി ചോദിക്കുന്നുണ്ട് എന്നാൽ അതൊന്നും അല്ല എന്ന് സയനോര മറുപടി നൽകുന്നുണ്ട്. ഇന്ദ്രജിത്ത് നായകനായ ആഹാ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് സയനോരയാണ്. Previous articleഅമ്മ വളരെ ധൈര്യമുള്ള സ്ത്രീയാണ്, ജീവിതത്തിൽ അമ്മയുടെ റോൾ നിസ്സാരമല്ല മല്ലികയെ കുറിച്ച് ഇന്ദ്രജിത്ത് പറയുന്നതിങ്ങനെ.. Next articleസിനിമയെ വെറുത്തിരുന്ന ആൺകുട്ടി, ഇപ്പോൾ സിനിമ ഇല്ലാതെ ജീവിക്കാൻ പറ്റാതായി, അച്ഛന്റെ ജന്മദിനത്തിൽ മനസ്സുതുറന്ന് കുഞ്ചാക്കോ
ലാവലിന്‍ ഹര്‍ത്താല്‍ ദിവസം രാവിലെ ലാലിന്റെ വിളി വന്നപ്പോള്‍ തന്നെ വിചാരിച്ചു എങ്ങോട്ടൊ യാത്രയയിരിക്കുമെന്നു.ഹര്‍ത്താല്‍ ബൈക്കില്‍ കറങ്ങാന്‍ പറ്റിയ രസകരമായ ദിവസമാണെന്നതില്‍് എനിക്കും അഭിപ്രായവത്യാസമില്ലാത്തതിനാല്‍് അല്പസമയത്തിനുള്ളില്‍ മുറ്റത്ത്‌ ലാലിന്റെ ബൈക്ക് മുരണ്ടുനിന്നു. വെല്ലസ്ലി സായിപ്പിന്റെ ബംഗ്ലാവും ഗോള്‍ഫ് കോഴ്സും ഒക്കെയുള്ള മൂന്നാറിലെ ചെണ്ടുവരൈ ആണ് ഡേസ്റ്റിനെഷന്‍്.മൂന്നാര്‍ ടോപ്‌സ്റ്റേഷന്‍ റോഡില്‍ കുണ്ടളയില്‍ നിന്നും ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ മനോഹരവും പ്രശാന്തവുമായ ഈസ്ഥലത്തെത്താം.നെപോളിയനെ തോല്പിച്ച വെല്ലസ്ലിയുടെ ചരിത്രം ഉറങ്ങുന്ന ബംഗ്ലാവും ഇവിടുത്തെ ക്ലബും എല്ലാം മൂന്നാറിന്റെ തിരിക്കകുകളില്‍ നിന്നും സഞ്ചാരികളില്‍ നിനും ഏറെ അകലെയാണ്.പലതവണ പോയപ്പോലും ക്യാമറ ഇല്ലാത്തത് മൂലം വലിയ നഷ്ടബോധം തോന്നിയിട്ടുണ്ട് പൈനാവില്‍ നിന്നും വെള്ളത്തൂവല്‍വഴി മൂന്നാര്‍ എത്തുമ്പോള്‍ തന്നെ മഴയുടെ വഴിയൊരുക്കി തണുത്ത കാറ്റടിച്ചു തുടങ്ങിയിരുന്നു.മാട്ടുപെട്ടിക്കു ശേഷം മഴയില്‍കുതിര്‍ന്നു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും കുണ്ടളയില്‍ യാത്ര അവസാനിപ്പികേണ്ടിവന്നു.വഴിവക്കിലെ ചോര്‍ന്നൊലിക്കുന്ന ചെറിയ ചായതട്ടിലെക്ക് കയറി നനഞ്ഞ ബെഞ്ചില്‍ സ്ഥാനം പിടിക്കുമ്പോള്‍ തന്നേ ചെണ്ടുവരൈ പോക്ക് ഒരിക്കല്‍കൂടി മാറ്റിവെച്ചു. മഴ നനഞ്ഞു നിന്ന പ്രായംചെന്ന എസ്റ്റേറ്റ്‌ തൊഴിലാളിയുമായി ഒന്ന് ചെങ്ങാത്തപെട്ടു പഴയകഥകള്‍ ചുരണ്ടിയെടുക്കന്‍് ഒരുശ്രമം ചായകുടിക്കുന്നതിനോപ്പം നടത്തി നോക്കി.പഴയ റെയില്‍പാതയും കേപ്പയും അരിയുമൊക്കെ തൂങ്ങി നീങ്ങിയിരുന്ന റോപ്പ് വേയും അയാളുടെ മങ്ങിയ ഓര്‍മകളില്‍ ഉണ്ട്.അറുപത്തിഅന്ചിലെ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ഈ റെയില്‍ വീണ്ടും പണിയാന്‍ പണംതേടി നാട്ടിലേക്ക് മടങ്ങിയ സായിപ്പു പാപ്പരായിപോയത്രേ.ഇന്നും പലയിടങ്ങളിലും റോഡ്‌ കുഴിക്കുമ്പോള്‍ ഇരുമ്പ് പാളങ്ങള്‍ കിട്ടാറുണ്ട്‌ പോലും. നൂറു വര്‍ഷത്തിന്റെ പഴക്കമുള്ള റോപ്പ് വേയുടെ ചില ചക്രങ്ങള്‍ ഇന്ന് ഒരു പെട്ടിക്കടയുടെ കാലുകളാണ്.റെയില്‍പാളത്തിന്റെ അവസാന കഷ്ണം മൂന്നാറിലെ CSI പള്ളിയുടെ ഗേറ്റില്‍ അടുത്ത കാലംവരെ ഉണ്ടായിരുന്നു.ചൂട് ചായയും വടയും കഴിച്ചു മഴ കണ്ടിരുനപ്പോള്‍ ചെണ്ടുവരൈ പോകാന്‍ പോകാത്തതിന്റെ വിഷമംമാറി.അത്ര സുന്ദരമായ മഴ.അതിന്റെ ഭംഗി പകര്‍ത്താന്‍ ഞാന്‍ നടത്തിയ ചില ദയനീയ ശ്രമങ്ങളാണ് ഈ ചിത്രങ്ങള്‍. Posted by sojan p r at 10:44 AM 31 comments Labels: munnar Monday, May 4, 2009 മരുത്വാന്‍മലയിലെ രാത്രി. നാഗര്‍കോവില്‍ കന്യാകുമാരി റൂട്ടില്‍ കന്യാകുമാരി എത്തുന്നതിനു 5കിലോമീറ്റര്‍ മുന്‍്പായാണ് സഹ്യപര്‍വതത്തിലെ അവസാനത്തെ മലയായ മരുത്വാന്‍മല.കരിമ്പാറകെട്ടുകള്‍് നിറഞ്ഞ ഔഷദസസ്യങ്ങളുടെ കേദാരമായ ഈ മല ഇപ്പോള്‍ തമിഴ്നാട് വനംവകുപ്പിന്റെ സംരക്ഷണയിലാണുളളത്.സമുദ്രനിരപ്പില്‍ നിന്നും 800 അടിയിലധികം ഉയരമില്ലാത്ത ഈ മലയ്ക്ക് ചരിത്ര പുരാണേതിഹാസ ബന്ധങ്ങളുണ്ട്.രാമ-രാവണ യുദ്ധത്തില്‍ ഇദ്രജിത്തിന്റെ ബാണമേറ്റു മോഹാലസ്യപെട്ട ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമന്‍ ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്ന മൃതസന്ജീവനി വളരുന്ന മേരു പര്‍വ്വതത്തിന്റെ ഭാഗമാണിതെന്നാണ് ഐതീഹ്യം.മലയുമായി ലങ്കയിലെതിയ ഹനുമാനോട് ഉദയത്തിനു മുന്‍പ് മേരു പൂര്‍വ്വ സ്ഥാനതെത്തിക്കാന്‍് രാമന്‍ ആജ്ഞാപിക്കുന്നു.ആജ്ഞ ശിരസാവഹിച്ച ആന്ജനെയന്‍് അകാശമാര്‍്ഗേ കന്യകുമാരിയിലെത്തിയപ്പോള്‍ നേരം പുലര്‍ന്നെന്നും തന്‍മൂലം മേരുവിനെ ഇവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്നാണ് കഥ. അസുലഭങ്ങളായ മരുന്നുകളുടെ ഒരു കലവറയായി കരുതി പോരുന്ന ഈ മലയെ കുറിച്ച് പല പുരാതന ആയുര്‍വേദ സംബന്ധിയായ പുസ്തകങ്ങളിലും പരാമര്‍ശമുണ്ട്. ഇവിടെയുള്ള "പശിയടക്കി" എന്ന ചെടിയുടെ ഇലകഴിച്ചാല്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ കഴിയാമെന്നു കേട്ടിട്ടുണ്ട്.മാരുതി കൊണ്ടുവന്ന മലയായതിനാലാണ് ഇതിനു മരുത്വാന്‍മല എന്ന് പേര് വന്നതെന്നും അതല്ല "മരുന്തുകള്‍ വാഴും മലൈ" എന്ന തമിഴ്പേരില്‍ നിന്നാണെന്നും പറഞ്ഞുകേള്‍ക്കുന്നു. പ്രശസ്തരായ പലരും തപസനുഷ്ടിച്ചിട്ടുള്ള ഈ മലമുകളില്‍ ഒരു ഗുഹയുണ്ട്.ഗുഹാമുഖം കടലുകളുടെ ത്രിവേണി സംഗമത്തിനഭിമുഖമായണ്.ഈ ഗുഹയില്‍ തപസനുഷ്ടിച്ചവരില്‍ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും പെടും.ചില പഴയ ചരിത്രരേഖകളില്‍ "പിള്ളതടം " എന്നാണ് ഈ ഗുഹയെ പരാമര്‍ശിച്ചു കാണുന്നത്.പുറംലോകത്തുനിന്നും അകന്നു ഗുഹാവാസികളായി(ഗുഹകളില്‍ അല്പസ്വല്‍പം സിമന്റ്‌ കൊണ്ടുള്ള മിനുക്ക്‌പണികള്‍ ഉണ്ട്)കഴിയുന്ന സന്യാസിമാര്‍ ഇപ്പോഴുമുണ്ട്.മലയടിവാരത്തില്‍ ഒരാശ്രമവും(നായനാര്‍സ്വാമി ആശ്രമം) ഫോറസ്റ്റ് സ്റ്റേഷനും ഉണ്ട്.മലയുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിലേക്ക് പാറകളിലൂടെ വെള്ളചായം പൂശിയ പടിക്കെട്ടുകള്..കന്യാകുമാരി യാത്ര ചെയ്യുന്ന ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്‌.സാധാരണ ദിനങ്ങളില്‍ വിരലില്‍ എണ്ണാവുന്ന ഭക്തര്‍ മാത്രമെത്തുന്ന ഇവിടുത്തെ ഉല്‍സവം ധനുമാസത്തിലെ കര്‍്ത്തികനാളിലാണ്.അന്നേദിവസം മരുത്വാന്‍മലയുടെ മുകളില്‍ പോകാനുള്ള പ്രത്യേകഅനുമതി വനംവകുപ്പ് നല്‍കിവരുന്നു. കാര്‍ത്തികദിവസം രാവിലെ തന്നെ തിരുവന്തപുരത്ത് നിന്നും പുറപ്പെടുമ്പോള്‍ ചിതറാല്‍,പദ്മനാഭപുരം കൊട്ടാരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സന്ധ്യയോടെ മരുത്വാന്‍ മലയില്‍ എത്താനായിരുന്നു പ്ലാന്‍.നാഗര്കോവിലില് നിന്നും 17കിലോമീറ്റര്‍ അകലെ ശുചീന്ദ്രത്തിനു സമീപമാണ് മര്ത്വാന്‍മല.കന്യാകുമാരി റോഡില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഉള്ളിലേക്ക് ചെന്നാല്‍ മലയടിവാരത്തിലെത്താം.കാര്‍ത്തിക ദിവസം സന്ധ്യയോടെ മലയുടെ മുകളില്‍ വലിയ ഒരു ജ്യോതി തെളിക്കുന്നത് ദൂരെ സ്ഥലങ്ങളില്‍നിന്നും കാണാവുന്നതാണ്‌.ചുവട്ടിലെ ആശ്രമത്തിലും അമ്പലത്തിലേക്കുള്ള വഴിയിലും സാമാന്യം തിരക്കുണ്ട്‌.തൊട്ടടുത്തെങ്ങും കടകള്‍ ഇല്ലയെന്നത്‌ മുന്‍പേ അറിയാവുന്നത് മൂലം ഒരു രാത്രി താങ്ങാനുള്ള കരുതലുകള്‍ നടത്തിയിട്ടുണ്ട്.പകല്‍ തന്നെ മുകളിലെ ഗുഹയുടെസ്ഥാനം കണ്ടു പിടിക്കാനും അതില്‍ കടക്കാനുള്ള വഴി(ഗുഹ ഒരു പാറക്കെട്ടിന്റെ അടിയിലാണ്) മനസിലാക്കാനും ബുദ്ധിമുട്ടാണെന്നതാണ് തദേശ്ശവാസിയുമായ മുന്‍പ് ഇവിടെ വന്നപ്പോള്‍ പരിചയപെട്ട രാജന്‍സ്വാമികളെ കൂടെകൂട്ടാന്‍ തീരുമാനിച്ചത്.ഭാഗ്യം..വീട്ടില്‍ചെന്ന് വിളിച്ചപ്പോള്‍ ഉറക്കച്ചടവോടെ അദ്ദേഹം പുറത്തേക്കുവന്നു.പ്രായം അമ്പതുകഴിയുമെന്കിലും നല്ല ആരോഗ്യമുള്ള ശരീരം.അരയിലൊരു കൈലിയും കയ്യില്‍ തോര്‍ത്തുമാണ്‌ വേഷം. തീപ്പെട്ടി,ലൈറ്റര്‍ മുതലായവ മുകളിലേക്ക് കൊണ്ട് പോകരുതെന്നും വൈകാതെ തിരിചെത്തണമെന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്തരുടെ നിര്ദേശങ്ങള്‍ക്ക് തലയാട്ടി സന്യാസിമാരുടെ കാലടികള്‍ പതിഞ്ഞ വഴികളിലൂടെ മുകളിലേക്ക് കയറിത്തുടങ്ങി. ഇടയ്ക്കിടെ പാറകളും വേരുകളും നിറഞ്ഞവഴി.പാറയില്‍ മുകളിലേക്ക് പടികള്‍ വെട്ടിയിട്ടുണ്ട്.വഴിക്ക് തന്നെ ചില സന്യാസി മാര്‍ "ഇരിക്കുന്ന" സ്ഥലങ്ങള്‍ ഉണ്ട്.ഒരു വലിയ പാറയുടെ വശത്തു ചെറുതായി കെട്ടി മറച്ചതു പോലെ.മുന്നോട്ടു പോയപ്പോള്‍ പടര്‍ന്ന ആല്‍മരത്തിന്റെ ചോട്ടില്‍ വളരെ ചൈതന്യതോടും സുന്ദരമായും സംസാരിക്കുന്ന ഒരു സന്യാസി,ചുറ്റിലും ഇരിക്കുന്ന മൂന്നോ നാലോ പേരോട് സംസാരിക്കുന്നു.അല്പം കേട്ടപ്പോള്‍ "തക്ഷകന്റെ"കഥയാണെന്ന് മനസിലായ്‌. ഇടയ്ക്കു വഴി കുറച്ചു ബുദ്ധിമുട്ടാണ്.വേരുകളിലും വള്ളികളിലും പിടിച്ചു കയറണം.വഴികളില്‍ ഇടയ്ക്കിടയ്ക്ക് കൊച്ചു ഗുഹകളുണ്ട്.ഇവയില്‍ ചിലതിനു മാര്‍്ത്താണ്ഡവര്‍മയുടെ ചരിത്രവുമായി ബന്ധമുണ്ടത്രേ.പാറയില്‍ തീര്ത്തതെന്നു തോന്നിക്കുന്ന ശിവക്ഷേത്രത്തിനു മുന്‍പ് വഴിയില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്ന യുവസന്യാസി..സമാധിയായ മാധവസ്വാമികളുടെ ഗുഹയില്‍താമസിക്കുന്ന അദ്ധേഹത്തിന്റെ പേര് ബാലുസ്വാമി എന്നാണെന്നുമുള്ള വിവരങ്ങള്‍ രാജന്‍സ്വാമികള്‍ പറഞ്ഞറിഞ്ഞതാണ്. ക്ഷേത്രത്തിന്റെ സമീപത്തുള്ള പാറയില്‍ തീര്‍ത്തിരിക്കുന്ന ചെറിയ കെട്ടിടത്തിനുള്ളില്‍ ആട്ടുകല്ലും അരകല്ലും പായും മറ്റും കാണാം.ഇപ്പോള്‍ അധികമായില്ലെന്കിലും മുന്‍പ് കാലങ്ങളില്‍ പലരും മരുന്നുകള്‍ക്കായി ഇവിടെ വരികയും ഇവിടെ നിന്നുതന്നെ മരുന്നുണ്ടാക്കുന്ന പതിവുണ്ടയിരുന്നത്രേ. "മലയിലുരുന്തു എതെ കഴിച്ചാലും മരുന്തു..മലയിരങ്ങിയതുക്കപ്പുറം വിഷം". രാജന്‍ സ്വാമി പറഞ്ഞ ചൊല്ലാണ്.ഈ വിശ്വാസമായിരിക്കാം ഇവിടെ വെച്ച് തന്നെ മരുന്നുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ക്ഷേത്രത്തിലെ ചെറുപ്പക്കാരനായ പൂജരിയുമായി റോസ്ബിന്‍ പരിചയം പുതുക്കി.കടലയും ഉള്ളിയും മലരും ചേര്‍ന്ന പ്രസാദം കിട്ടിയതുമായി കയറ്റം തുടര്‍ന്നു.ഇവിടം പിന്നിട്ടാല്‍ പടികാളൊ നല്ല വഴികളൊ ഇല്ല.കിഴുക്കാംതൂക്കായ വലിയ പാറയുടെ വശത്തുകൂടി വേണം മുകളിലേക്കുകയറാന്‍.മുക്കാല്‍ മണിക്കൂര്‍ കയറിയാല്‍ മുകളിലെത്താം.ഇടയ്ക്കു പാറയില്‍ വിശ്രമിക്കുന്ന ഞങ്ങള്‍ക്ക് മലമുകളെവിടെയോ ഉള്ള ഉറവയില്‍ നിന്നും രാജന്‍സ്വാമി വെള്ളം കൊണ്ടുതന്നു.നിലാവുദിച്ചപ്പൊള് പേരറിയാത്ത ഒരുപാട് ചെടികളുടെ തിളക്കം..നടക്കുമ്പോള്‍ ഞെരിയുന്ന മരുന്ന് ചെടികളുടെ സുഗന്ദം...തണുത്തകാറ്റും ആരെയും ഭാവഗായകനാക്കും.പേശി വലിവ് വകവെക്കാതെ സന്തോഷത്തോടെ കയറുന്ന രംഗരാജനെ പറ്റി പറയാതെവയ്യ.ഇതിനുശേഷം വളരെയധികം യാത്രകള്‍ ഇവിടെക്കുനടത്തിയ ഇദ്ദേഹത്തിനു മരുന്നുകളെപറ്റി അറിയാനും പല സന്യാസിമാരുമായും സംസാരിക്കാനും അവസരം കിട്ടിയിട്ടുണ്ട്. കാര്‍ത്തികജ്യോതി കത്തുന്നതിന് കുറച്ചു മാറിയാണ് പ്രശസ്തമായ ഗുഹയുള്ളത്.പുറത്തുനിന്നു നോക്കിയാല്‍ ഒരു വലിയ പാറക്കൂട്ടമാണെന്നെ തോന്നൂ.പാറകള്‍്ക്കിടയിലുള്ള വിടവിലൂടെ താഴേക്ക്‌ നൂണിറങ്ങണം,ഒരാള്‍ക്ക്‌ ചെരിഞ്ഞിറങ്ങാന്‍ പറ്റുന്ന വിടവേ പാറക്കുള്ളു,മുന്നോട്ടു അല്പം മുട്ടില്‍ നീങ്ങിയാല്‍ ഗുഹാ മുഖത്തെത്തും. ഇടതും വലതുമായി രണ്ടു ഗുഹകള്‍ അവയ്ക്ക് നടുവില്‍ ചെറിയ ഒരുതളം,അവിടെ നിന്നാല്‍ കന്യാകുമാരി തീരങ്ങള്‍ കാണാം..കടല്‍ കാറ്റിന്റെ ചൂളംവിളി ഒഴിച്ചാല്‍ എല്ലാം ശാന്തം.ഇവിടെ ശ്രീനാരായണഗുരു തപസനുഷ്ടിച്ച ഗുഹക്കുള്ളില്‍ കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്.ഗുഹയുടെ ഉള്‍വശം വെള്ളചായം പൂശിയിരിക്കുന്നതു വെളിച്ചത്തിന് വേണ്ടിയാവണം.വെള്ളം ഒഴുകി വന്നു നിറയാന്‍ കെട്ടിയ ചെറിയ ചാന്നലും ചെറിയകുഴിയും ഗുഹക്കുള്ളില്‍ കണ്ടത്തില്‍ നിന്നും നിന്നും പണ്ടു ഗുഹക്കുള്ളില്‍ വെള്ളം ലഭിക്കാനുള്ള മാര്‍ഗം ഉണ്ടയിരു‌നു എന്ന് മനസിലാക്കാം.അവിടുത്തെ ശാന്തതയും തണുപ്പും ഏറെ നേരം പിടിച്ചിരുത്തി. പാറയില്‍ വെട്ടിയുണ്ടാക്കിയ വലിയ ഒരു കുഴി...അതില്‍ ഇറക്കി വെച്ചിരിക്കുന്ന വലിയ കുംഭത്തില്‍ നിറച്ചിരിക്കുന്ന വസ്തുക്കളാണ് ജ്യോതിയായി കത്തുന്നത്.തീപ്പൊരി പറന്നു കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള സംവിധാനമാണ്.തൊട്ടടുത്തുതന്നെയുള്ള ഹനുമാന്‍ പ്രതിഷ്ടയ്ക്കു മുന്‍പില്‍ കുറച്ചു നിവേദ്യങ്ങള്‍.രാത്രി പതിനൊന്നുമണിയോടെ ജ്യോതി അണഞ്ഞു.നിലവില്‍ കുളിച്ചുനില്‍ക്കുന്ന കടല്തീരങ്ങളുടെ കാഴ്ചയും കടല്‍ക്കാറ്റിന്റെ തലോടലും മോഹന്റെയും തോംസന്റെയും സംഗീതവും ..ഒരു രാത്രി മുഴുവന്‍ ഉറങ്ങതിരിന്നിട്ടും മതിവരാത്തത് പോലെ.ഉദയത്തിന്റെ ആദ്യരശ്മികള്‍ വഴികാണിച്ചപ്പോള്‍് മലയിറങ്ങി.ഇത്ര സുന്ദരമായി കടലിലെ ഉദയവും അസ്തമയവും കാണാന്‍ കഴിയുന്ന മലകള്‍ വേറെ ഉണ്ടാകുമോ ? ഇനിയും പോകണം മരുത്വാന്‍ മലയിലേക്ക് ..മരുന്ന് ചെടികളെ അറിയാന്‍,സന്യസിമാരുമായി സംസാരിക്കാന്‍,സുന്ദരമായ ഒരു രാത്രി കൂടി അവിടെ കഴിയാന്‍ ...
പാപ്പഞ്ഞിയായ് അനുമോൾ. ചുരുങ്ങിയ കാലം കൊണ്ട് പ്രേഷക ശ്രദ്ധ നേടിയ താരമാണ് അനുമോൾ. താരം ഇപ്പോൾ പുതിയതിയതായി തുടങ്ങിയ അനുമോൾ അനുകുട്ടി എന്ന യൂ ട്യൂബ് ചാനലിലാണ് പാപ്പഞ്ഞിയായുള്ള വീഡിയോ പങ്കു വെച്ചത്.യൂ ട്യൂബ് ചാനലിലെ ആദ്യത്തെ വീഡിയോ ആണ് താരം പങ്കുവെച്ചത്. സീരിയൽ താരമായ റിനിക്കും കുടുബത്തിനും സർപ്രൈസ് നൽകുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. റിനിയോട് വീട്ടിൽ ചെല്ലുന്ന കാര്യം പറയാതെയാണ് അനു സാന്റയുടെ വേഷത്തിൽ റിനിയുടെ വീട്ടിൽ എത്തുന്നത്. പിന്നീട് സാന്റയുടെ വേഷത്തിൽ കിടിലൻ നൃത്തവും താരം ചെയ്യുന്നുണ്ട്. ആര് ആണെന്നു അറിയാതെയാണ്‌ സാന്റയുടെ ഡാൻസ് റിനിയും കുടുംബവും ആസ്വദിക്കുന്നത്. പിന്നീട് റിനിയെ കെട്ടിപിടിച്ചു ഡാൻസ് ചെയ്യ്യുന്നതും കാണാം. അവസാനം സർപ്രൈസ് പൊളിച്ച് അനു ആണെന്ന് പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു സർപ്രൈസ് അനു നൽകുമെന്ന് റിനി ഒരിക്കലും വിചാരിച്ചിരുന്നില്ല. മുൻപൊക്കെ കരോൾ വരുമ്പോൾ ഞാൻ വിചാരിച്ചിരുന്നു എനിക്കും പോകണമെന്ന് എന്നാൽ ഇപ്പോൾ ഇങ്ങനെയൊരു കാര്യം സാധ്യമായെന്നും അനു പറയുന്നുണ്ട്. ഇതിനു മുൻപും റിനിയുടെ വീട്ടിൽ വന്ന് നിന്നിട്ടുണ്ടെന്നും അനു പറഞ്ഞു. റിനിക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുത്താണ് വീട്ടിൽ നിന്നും അനു പോകുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്. സ്റ്റാർ മാജിക്‌ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകപ്രീതി നേടിയ താരങ്ങളാണ് അനുവും റിനിയും.
പ്രബുദ്ധരായ മലയാളികളെയാണ് പറ്റിക്കുവാന്‍ ഏറ്റവും എളുപ്പമെന്നു മനസിലാക്കിയ തട്ടിപ്പുകാര്‍ കേരളത്തിലെ പണം യഥേഷ്ടം കടത്തി കൊണ്ടു പോകുന്നു. ഏകദേശം ആയിരം കോടി രൂപ മണി ചെയിന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്തു എന്നാണു ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ വ്യക്തമാക്കിയത്‌. ആട്, തേക്ക്, മാഞ്ചിയം, ഫ്ലാറ്റ് തുടങ്ങി ഇതിനകം നിരവധി തട്ടിപ്പുകള്‍ പുറത്തായിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്ന് ചാടുന്ന മലയാളി എത്ര കണ്ടാലും കൊണ്ടാലും അനുഭവിച്ചാലും മനസിലാക്കുന്നവരെല്ലെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. നാണക്കേട് ഓര്‍ത്ത്‌ പലരും ഇക്കാര്യം പുറത്ത് പറയാതെ യിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ മറ്റൊരു വശം ഭീകരമാണ്. എങ്ങിനെയെങ്കിലും പണമുണ്ടാക്കുക എന്ന ആര്‍ത്തി മലയാളിയെ അടക്കി വാഴുകയാണോ? അദ്ധ്വാനിച്ച് പണമുണ്ടാക്കുക എന്ന ധാര്‍മ്മിക കാഴ്ചപ്പാട് നമ്മളില്‍ നിന്നും ചോര്‍ന്നു പോകുകയാണോ? ഈയിടെ പുറത്ത് വന്ന ചില വാര്‍ത്തകള്‍ അത്ര ഗുണകരമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ ആഡംബര ജീവിതത്തെ തലയിലേറ്റി എല്ലാം ഇല്ലാതാക്കുന്ന ചിലര്‍, ആഡംബര ഭ്രമത്തില്‍ കടം കുന്നു കയറുമ്പോള്‍ തന്റെ കുഞ്ഞുങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നു കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍, എങ്ങിനെയെങ്കിലും പണമുണ്ടാക്കാന്‍ കൂടപ്പിറപ്പിനെ പോലും വിറ്റു വില പേശുന്നവര്‍, പണമിരട്ടിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുന്ന മണി ചെയിന്‍ പോലുള്ള തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്‌ ഇങ്ങനെ നീളുന്നു വിവിധ തട്ടിപ്പുകളും മലയാളിയുടെ ജീവിതവും. മണി ചെയ്യിന്‍ രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും. ടൈക്കൂണ്‍, ബിസേര്‍ തുടങ്ങിയ കമ്പനികള്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള പരാതികള്‍ പലതും പുറത്തു വന്നതും പോലീസ് അന്വേഷണം തുടങ്ങിയതും. പി. സി. എല്‍., ആര്‍. എം. പി. തുടങ്ങിയ കമ്പനികളില്‍ പോലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തതായി അറിയുന്നു. 1978-ല്‍ കൊണ്ടു വന്ന പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ ബാനിങ്ങ് ആക്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായി പ്രതിപാതിക്കുന്നുണ്ട്. ഈ ആക്ടിന്റെ ലംഘനമായി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരവുമാണ്. എന്നാല്‍ നേരിട്ടു തന്നെ നിയമ ലംഘനം നടത്തിയും അല്ലെങ്കില്‍ മറ്റേതെങ്കിലും ഉല്‍പ്പന്നങ്ങളുടെ മറ പിടിച്ചുമാണ് വിവിധ കമ്പനികള്‍ യഥേഷ്ടം തട്ടിപ്പു നടത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ നേരിട്ടു മാര്‍ക്കറ്റില്‍ വില്‍ക്കാമെന്നിരിക്കെ അത് മള്‍ട്ടി ലെവല്‍ ബിസിനസ്സാക്കി മാറ്റി അതിന്റെ മറവില്‍ തട്ടിപ്പു നടത്തുന്ന രീതിയാണ് വ്യാപകമായുള്ളത്. വീട്ടമ്മാരും ചെറുപ്പക്കാരും നിശ്ചിത വരുമാനം ലഭിക്കുന്നവരുമാണ് ഇത്തരം തട്ടിപ്പുകളില്‍ അധികവും കുടുങ്ങുന്നത്. ഒഴിവു സമയങ്ങളില്‍ അധിക വരുമാനം കണ്ടെത്തുവാനുള്ള എളുപ്പ വഴിയെന്ന രീതിയിലായിരിക്കും കമ്പനിയുടെ പ്രതിനിധികള്‍ ഇവരെ സമീപിക്കുക. വശ്യമായ രീതിയില്‍ സംസാരിക്കുന്ന ഏജന്റുമാര്‍ പ്രാഥമികമായ ‘ബോധവല്‍ക്കരണത്തിനു’ ശേഷം ഇവരെ കമ്പനിയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കും. ആഡംഭര പൂര്‍ണ്ണമായ രീതിയില്‍ വലിയ ഹോട്ടലുകളിലും മറ്റും ആയിരിക്കും ഇത്തരം മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുക. അതിഥികളായി സിനിമാ താരങ്ങളേയും മറ്റും പങ്കെടുപ്പിച്ചെന്നുമിരിക്കും. കൂടാതെ സമൂഹത്തില്‍ അറിയപ്പെടുന്നവരെ പ്രചാരകരാക്കിയും ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിച്ചും പൊതു ജനങ്ങളില്‍ വിശ്വാസ്യത വരുത്തുന്നു. മണി ചെയിന്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നവര്‍ സ്വയം വഞ്ചിക്കുക മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടെ ചതിവില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്. അറിയാതെ തന്നെ ഇവര്‍ക്ക്‌ സമൂഹത്തില്‍ ഒരു തട്ടിപ്പുകാരന്റെ ഇമേജ് വന്നു ചേരുകയും ചെയ്യുന്നു. അറിവും അനുഭവവും എത്ര മാത്രം ഉണ്ടായാലും മനുഷ്യന് ധനത്തോടുള്ള ആര്‍ത്തിയെ അതിജീവിക്കുവാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് മള്‍ട്ടി ലെവല്‍ തട്ടിപ്പു സംരംഭങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഒന്നര വര്‍ഷം മുമ്പ് ടോട്ടല്‍ ഫോര്‍ ‌യു തട്ടിപ്പിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ പെട്ട് ഉള്ള സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഇതിനു മുമ്പും ശേഷവും തട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. അതില്‍ പലതും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഫ്ലാറ്റ് തട്ടിപ്പും, ബിസയര്‍, ടൈക്കൂണ്‍ തുടങ്ങിയ മള്‍ട്ടി ലെവല്‍ തട്ടിപ്പും നടത്തി മലയാളിയുടെ കോടിക്കണക്കിനു രൂപ ചിലര്‍ തട്ടിയെടുത്തിരിക്കുന്നു. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഗുണ നിലവാരം ഉള്ളവയാണെന്നും കമ്പനി അത്തരം ഉല്പന്നങ്ങളാണ് ഇടത്തട്ടുകാരെയും പരസ്യക്കാരെയും ഒഴിവാക്കി ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെ നിങ്ങളില്‍ എത്തിക്കുന്നതെന്നും പലരും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ മണി ചെയിന്‍ / പിരമിഡ് സ്കീമിന്റെ ആവശ്യം എന്തിനാണെന്ന് പലരും ചോദിക്കാന്‍ വിട്ടു പോകുന്നു. ഉപഭോക്താവ് ഒരു ഉല്പന്നം വാങ്ങുന്നതിനോടൊപ്പം അവരുടെ ചങ്ങലയിലേക്ക് ആളുകളെ ചേര്‍ക്കുകയും വേണം എന്നതിന് എന്തു ന്യായം? കൌതുക കരമായ ഒരു കാര്യം അമേരിക്കയില്‍ ഇത്തരം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ പലതും കോടതി കയറി കൊണ്ടിരിക്കുകയാണ് എന്നതാണ്. ചതിയുടെ കണ്ണികള്‍ ഒന്നൊന്നായി സമൂഹത്തില്‍ പടര്‍ത്തുന്നതില്‍ പിരമിഡ് സിസ്റ്റത്തില്‍ അംഗത്വം സ്വീകരിക്കുന്ന ഓരോരുത്തരും സ്വയം പങ്കാളികളാകുകയാണ് ചെയ്യുന്നത്. ഒരു സാമൂഹിക വിപത്തിനെ ചെറുക്കുക എന്നത് ഏതോരു പൌരനും സമൂഹത്തോടുള്ള ഉത്തരവാദിത്വവുമാണ്. പ്രബുദ്ധതയുടെ പേരില്‍ നാം മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ്. എന്നാല്‍ മലയാളി കൂടുതല്‍ കൂടുതല്‍ താഴ്ചയിലേക്ക് വീണു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം നമ്മുടെയെന്നു അവകാശപ്പെട്ടിരുന്ന പല ഗുണങ്ങളും ഇല്ലാതാകും എന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കണം. ‘വെയ് രാജ വെയ് ‘ എന്ന വാചക കസര്‍ത്തില്‍ എത്ര പെട്ടെന്നാണ് നാം വീണ്‌ പോകുന്നത്? Share| Posted by faisalbavap.blogspot.com at 03:05 No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Thursday, 9 June 2011 പി. കെ. നാണുവിന്റെ കഥകളിലൂടെ ലേഖനം എഴുപതുകളില്‍ രാഷ്ട്രീയ പ്രസക്തിയുള്ള കഥകളെഴുതി യു. പി ജയരാജിനും എം. സുകുമാരനുമൊപ്പം തന്റെ സാന്നിദ്ധ്യമറിയിച്ച കഥാകൃത്താണ് പി. കെ. നാണു. ഇദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത വളരെ ലളിതമായി കഥ പറയുകയും, എന്നാല്‍ ഒരോ കഥയും അതാത് തലത്തിലൂടെ സഞ്ചരിക്കുമ്പോഴും സമകാലികപ്രസക്തി ഒട്ടും ചോര്‍ന്നുപോകാതെ തന്റെ രാഷ്ട്രീയം പറയുന്നു എന്നതാണ്. ഒ. ഹെന്‍റിയുടെ കഥാന്ത്യങ്ങളില്‍ ചെറിയൊരു ട്വിസ്റ്റിലൂടെ അമ്പരപ്പിക്കുന്നത് പോലെ നാണുവിന്റെ ചില കഥകള്‍ അമ്പരപ്പിക്കും വിധം തിരിച്ചുവിടുന്നുണ്ട്. വാണിജ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികമൂല്യങ്ങളെ പിടയുന്ന മനസ്സോടെ കഥാകൃത്ത് നോക്കികാണുന്നു. ഇതിനിടയിലെ ആശങ്കകളും വീണ്ടുവിചാരങ്ങളും ആത്മപരിഹാസം കലര്‍ന്ന ആക്ഷേപഹാസ്യവും നിറഞ്ഞതാണ് പി.കെ നാണുവിന്റെ കഥകള്‍. നാണുവിന്റെ ലോകവീക്ഷണം കീഴാളന്റെ അദ്ധ്വാനവും കിതപ്പും ഭാവനയും നിറഞ്ഞ അതിശങ്ങളിലൂടെ വ്യാപിക്കുന്നവയാണ്. പ്രത്യയശാസ്ത്രപരമായ പരാജയത്തെ, അതിന്റെ നോവിനെ ധര്‍മ്മസങ്കടത്തോടെയാണ് കഥാകൃത്ത്‌ നേരിടുന്നത്. സഖാവ് കുഞ്ഞിരാമേട്ടന് പാര്‍ട്ടിയെ ധിക്കരിക്കേണ്ടിവരുന്നത് സങ്കടത്തോടെയാണെങ്കിലും 'നൂറ് പൂക്കള്‍ വിരിയട്ടെ' എന്ന കഥയില്‍ ധീരമായ തീരുമാനമെടുക്കുന്ന സഖാവിനെയാണ് വരച്ചുകാട്ടുന്നത്. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അതിലൂടെ ഒരു ബദല്‍ശക്തിയുണ്ടാകണമെന്നും പറയുന്ന സത്യനാഥനോട് സഖാവ് കുഞ്ഞിരാമേട്ടന്‍ തന്റെ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരണതീരുമാനം തുറന്നു പറയുന്നുണ്ട്. “സഖാവ് കുഞ്ഞിരാമനൊരു കളിപ്പാവയാണെന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. അല്ലെങ്കില്‍ നാളെ ഇവര്‍ക്ക്‌ പുസ്തകമെഴുതാനായി പരീക്ഷിക്കപ്പടേണ്ട ഗിനിപ്പന്നിയോ?” സഖാവ് കുഞ്ഞിരാമേട്ടന്റെ ഈ ചോദ്യം ഒരു വിമര്‍ശനശരമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലേക്ക്‌ പാഞ്ഞുവരികയാണ്. ആധുനികതാവാദികളുടെ കേവലസൗന്ദര്യവാദത്തെ പാടെ നിരാകരിക്കുകയും ഇവരിലൂടെ പിറക്കുന്ന അരാഷ്ട്രീയമായ രാഷ്ട്രീയത്തെ നാണു കഥകളിലൂടെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഭാഷ സാധാരാണക്കാരോട് സംവദിക്കാന്‍ പാകത്തിലായിരിക്കണം എന്ന ബോധം തന്നിലുള്ളതിനാണ് നിലം തൊടാതെയുള്ള ആഖ്യാനത്തേയും അത്തരത്തിലുള്ള ഭാഷയും പാടെ നിരാകരിച്ച് ലളിതമായ ഭാഷയില്‍ കഥപറഞ്ഞ് വായനക്കാരെ അമ്പരപ്പിക്കുന്നത്. തന്റെ കഥകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് ഉത്തമമെന്നും കഥകള്‍ മാത്രമെഴുതിയാല്‍ മതി എന്നും അതിനെ പറ്റി പറയേണ്ടത്‌ ആവശ്യമില്ലാത്ത കാര്യമാണെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. പ്രശസ്ത നിരൂപകന്‍ ഇ. പി. രാജഗോപലന്‍ നാണുവിന്‍റെ കഥകളെപ്പറ്റി ഇങ്ങനെ പറയുന്നു. “നാണു കേരളത്തിന്റെ പൊതുമനസ്സിലൂടെ ഇടറികൊണ്ടാണെങ്കിലും നില്ക്കാതൊഴുകുന്ന ഒരാഖ്യാനസമ്പ്രദായത്തിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും കോലക്കാരനാണ്” കമ്പോള ശക്തികളുടെ സ്വാധീനത്തില്‍ വഴുതിവീണു കൊണ്ടിരിക്കുന്ന/കഴിഞ്ഞ ഒരു സമൂഹത്തിന്റെ ആകുലതകള്‍ പേറിയാണ് പല കഥകളും സഞ്ചരിക്കുന്നത്. വിപ്ലവപ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാലസഞ്ചാരത്തെയും ആഗോളവല്‍ക്കരണത്തെയും സ്വാഗതമോതി ദാര്‍ശനികാടിത്തറ നല്കുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും കറുത്ത ചിരിയോടെ നാണു തന്റെ കഥകളില്‍ വരച്ചുകാട്ടുന്നു. 'സാധനം' എന്ന കഥയില്‍ അണുകുടുംബം എന്ന സങ്കല്പം അനാഥമാക്കിയ വാര്‍ദ്ധക്യത്തെയാണ് വരച്ചുക്കാട്ടുന്നത്. തിരക്കേറിയ ഉദ്യാഗസ്ഥരും ബിസിനസ്സുകാരുമായ മക്കളുടെ ഇടയില്‍ വാര്‍ദ്ധക്യം നല്കിയ ഭാരം പേറി മാധവന്‍ മാഷ്‌ സ്വയം പായയില്‍ ചുരുട്ടിക്കെട്ടുന്നത് യാഥാര്‍ത്ഥ്യത്തെയും ചേര്‍ത്തുവെച്ചുകൊണ്ടാണ്. 'ബുച്ചയ്യ നൃത്തം ചെയ്യുന്നു' എന്ന കഥയിലെ ബുച്ചയ്യ നല്ല സ്വപ്നങ്ങള്‍ കാണുന്ന ദരിദ്രപ്രതിനിധിയാണ്. മുതലാളിത്തം എന്ന ഹിംസയെ അയാള്‍ ചങ്കൂറ്റത്തോടെ നേരിടുന്നുണ്ട്. ജീവിതത്തിനുമീതെ നിരന്തരം തടസ്സങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കുന്ന ഭൂപതി റെഡ്ഢിയെന്ന മുതലാളിയുടെ മുന്നില്‍ അയാള്‍ക്കുണ്ടാവുന്ന അസാധാരണമായ കരുത്ത്‌ ചങ്കൂറ്റം കൊണ്ട് ഹിംസയെയും വിപത്തുകളെയും നേരിടാനാവുമെന്ന് ചൂണ്ടികാട്ടുന്നു. ദാരിദ്ര്യവും വരള്‍ച്ചയും പേറി നാടുവിടേണ്ടി വരുന്ന ബുച്ചയ്യ നേരിടുന്നതെല്ലാം മുതലാളിത്തം വരുത്തിവെച്ച യാഥാര്‍ത്ഥ്യങ്ങളാണ്. “എന്തു പണി കിട്ടാനാ നിനക്കിവിടെ, നിന്റെ കയ്യില്‍ എന്തുണ്ട് വില്ക്കാന്‍. നടുവൊടിഞ്ഞ അദ്ധ്വാനശേഷിയോ? വരണ്ടു വിണ്ടുകീറിയ ഹൃദയമോ? അതൊന്നും ആര്‍ക്കും വേണ്ടാതായിരിക്കുന്നു." ബുച്ചയ്യ നേരിടുന്ന ഈ ചോദ്യം നാം ഓരോരുത്തരും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്. 'ഒരു കുറ്റാന്വേഷണ കഥയി'ല്‍ നാഗേന്ദ്രഡു അമ്പരക്കുന്നത് പോലെ തന്നെയാണ് വായനക്കാരും അമ്പരക്കുന്നത്. അതുവരെ പറഞ്ഞുവെച്ചതില്‍നിന്നും ഞൊടിയിടയിലാണ് കഥാന്ത്യത്തിലെ വ്യതിചലനം. ഇത്തരം ട്വിസ്റ്റുകള്‍ നാണുവിന്റെ പല കഥകളിലും കാണാം. വിശക്കുന്നവന്റെ വേദാന്തം, കൈകള്‍ക്കുള്ളിലെ ലോകം, ഇലപൊഴിയും കാടുകളില്‍, എന്നിങ്ങനെ വായനക്കാരന്റെ ഹൃദയഭിത്തികളില്‍ ചെന്നടിക്കുന്ന നിരവധി മികച്ചകഥകള്‍ പി. കെ. നാണു മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. അത്യാലങ്കാരികതയുടെ ചുവടുകളില്ലാതെ അതിലളിതമായി കഥ പറയുമ്പോഴും ഓരോ കഥയും വേറിട്ടുനില്ക്കുന്നു. എന്നാല്‍ മലയാളം എത്രകണ്ട് നാണുവിന്റെ കഥകള്‍ ചര്‍ച്ചക്കെടുത്തു എന്ന കാര്യം നാം പുന:പരിശോധന നടത്തേണ്ടതുണ്ട്. പി. കെ നാണു എന്ന കഥാകൃത്ത്‌ മുഖ്യധാരയില്‍ നിന്നും എത്രയോ അകലെയാണ്. കഥയ്ക്കപ്പുറത്ത് അദ്ദേഹം നിശബ്ദനായതാകാം ഇതിനു കാരണം. ലോകം ശബ്ദിക്കുന്നവരെ മാത്രം ശ്രദ്ധിക്കുന്ന കാലമാണല്ലോ! “കഥയെഴുത്തില്‍ വേറിട്ടൊരു വഴിപിടിച്ച് നടന്നവനാണ് യു. പി. ജയരാജ്‌. വേറിട്ട്‌ നടന്നവരെ തള്ളികളയുകയോ, നിസ്സാരമാക്കുകയോ ചെയ്യുന്നതാണല്ലോ നമ്മുടെയൊക്കെ ശീലം.” ഇത് തന്റെ സമകാലിനകഥാകൃത്തായ യു. പി. ജയരാജിനെപറ്റി പി. കെ. നാണുതന്നെ പറഞ്ഞ വാക്കുകളാണ്. ഇത് ഇദ്ദേഹത്തെയും ബാധിക്കുകയാണോ? പി. കെ നാണുവിന്റെ കഥകളെപ്പറ്റി ഇനിയും നല്ല പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് ഈ ആകുലതയെ സാധൂകരിക്കുന്നു. (തര്ജനിയില്‍ വന്നതാണ് ഈ ലേഖനം) http://chintha.com/node/107301 Posted by faisalbavap.blogspot.com at 13:38 3 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Monday, 6 June 2011 ആപത്തിനെ മാടി വിളിക്കുന്നവര്‍ ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം, ജീവന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു. “ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet) പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ജെയ്താപൂരില്‍ ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കേട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവിവേ ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആക്കം കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക. പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത്‌ പ്രകൃതിയെ മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം കാടിനെ സംരക്ഷിക്കന്‍ ആഹ്വാനം ചെയ്യുന്നു, കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇനി മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു. നമ്മുടെ സൈലന്റ്‌വാലി വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള പാദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. പച്ചപ്പ് എന്നും പൊള്ളാവുന്ന അവസ്ഥയിലാണ്. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ്‌ ഒരു കൊത് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍, ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത്‌ ഉണ്ടാകാവുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ നോര്‍ത്ത്‌ ‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂമായര്‍ത്തതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടരുന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് ! ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്. . കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരംഎന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്, എക്സ്പ്രസ് ഹൈവേ, കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്ക്കാ ടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ‌ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ ഈ പരിസ്ഥിതി ദിനവും. ഹൃദയത്തില്‍ പച്ചപ്പ്‌ സൂക്ഷിച്ചവരുടെ ഓര്‍മ്മക്ക് ഈ പരിസ്ഥിതി ദിനം ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കി വെയ്ക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു. ജീവന്റെ നിലനില്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ മഹാന്‍, പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്ന പ്രൊഫ. ജോണ്‍ സി. ജേക്കബ്‌ എന്ന പച്ച മനുഷ്യന്‍, ‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാനങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍ മാഷ്‌, തന്റെ കാമറയുമായി ഇന്ത്യയിലാകമാനം ഓടി നടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന് അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍, കൊക്കകോളയുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമട സമര മുഖത്ത്‌ നിറഞ്ഞു നിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജല ചൂഷണത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി ജീവിതം തന്നെ നല്‍കേണ്ടി വന്നവര്‍, ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി, സൈലന്റ് വാലി സമര മുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ. വി. സുരേന്ദ്രനാഥ്, ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറ സാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ. സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍, കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളയ്ക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ്. പ്രഭാകരന്‍ നായര്‍‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷ കുറുപ്പ്‌, ജലതരംഗം മാസികയിലൂടെ ജല സംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി. എസ്. ഗോപിനാഥന്‍ നായര്‍, കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷ മഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍, ഞങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം വിട്ടു പോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തു നില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ ലോക പരിസ്ഥിതി ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സമൂഹത്തിൽ ഇന്ന് ധാരാളമാളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വായനാറ്റം. അല്ലെങ്കിൽ നൂറിൽ 30 ശതമാനം ആളുകൾ ഈ ഒരു വിഷമം അനുഭവിക്കുന്നുണ്ട്. അപ്പോൾ ഇതിന് ഉണ്ടാകുന്ന കാരണങ്ങൾ അതായത് വായനാറ്റം ഉണ്ടാകാനുള്ള കാരണങ്ങൾ അത് ഒഴിവാക്കാനുള്ള പ്രതിനിധികളും ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയാൻ പോകുന്നത്. അപ്പോൾ ഈ വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ കാണേണ്ടതാണ്. നമുക്കറിയാം ഒരു മനുഷ്യൻറെ കോൺഫിഡൻസിന് പോലും അതായത് ആത്മവിശ്വാസത്തെ പോലും ചോദ്യം ചെയ്യുവാൻ ആയിട്ടുള്ള ഒരു സംഭവമാണ് ഇത്. നമുക്ക് സംസാരിക്കാൻ ഉള്ള വിഷമം അതുപോലെതന്നെ ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലുള്ള സംസാരത്തിന് ദൈർഘ്യം കുറയ്ക്കുക ഒക്കെ ഇത്മൂലം ഉണ്ടാകാറുണ്ട്. നമുക്കറിയാം വിവാഹമോചനം പോലും നടന്നിട്ടുള്ളത് ഇത് ആയിട്ടുള്ള സംഭവങ്ങളുടെ ഒരു പ്രശ്നങ്ങൾ കൊണ്ട് ആണ്. അപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന നല്ല വഴികൾ എന്തൊക്കെയാണ് എന്നുള്ളതാണ് നമ്മൾ പറയുന്നത്. ഇത് ഉണ്ടാകുന്ന കാരണങ്ങൾ നമുക്ക് അറിയാം. നമ്മുടെ വായയുടെ അകത്തു ഇരുന്നൂറോളം ബാക്ടീരിയകൾ ഉണ്ട്. അതിൽ നല്ലതും ചീത്തയും ഉണ്ട്. ഈ ചീത്ത ബാക്ടീരിയകൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ നമ്മൾ തന്നെയാണ്. നമ്മൾ ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ കൊണ്ടാണ് ഈ വേണ്ടാത്ത ബാക്ടീരിയകൾ നമ്മുടെ വായിൽ ഉണ്ടാകുന്നത്. നമുക്കറിയാം. നമ്മൾ ഒരു ദിവസം മൂന്ന് നേരം പല്ല് തേക്കുന്ന വ്യക്തിയായിരിക്കും. എപ്പോഴും ബ്രഷ് ഉപയോഗിക്കുന്ന ആളുകൾ. പക്ഷേ ഇതൊന്നും തേച്ചിട്ട് ഫലം കിട്ടാത്ത ആളുകൾ ഉണ്ടായിരിക്കും. അവർ ഈ വീഡിയോ മുഴുവൻ കാണണം. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു എന്ന ചൊല്ല് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഈ പ്രപഞ്ചത്തിൽ കാണുകയില്ല. എന്നാൽ പലപ്പോഴും നമ്മുടെ ജീവിത ശൈലികളും തിരക്കുകളുമൊക്കെ ഇതിനു തടസ്സമായി നിൽക്കുന്നുവെന്ന സത്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ശരീര ആകൃതി നിലനിർത്തുന്നതിൻറ്റെ ധാന്യങ്ങൾ ശരീരത്തിൻറ്റെ ആകൃതി നിലനിർത്തേണ്ടത് വളരെ പ്രധാനമായ ഒരു കാര്യം തന്നെയാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. നമ്മുടെ ശരീരത്തിൽ അധികമായി കൊഴുപ്പ് ഉണ്ടാകുമ്പോൾ ശരീരം നന്നായി പ്രവർത്തിക്കുകയില്ല. നമ്മുടെ ദൈനം ദിന പ്രവർത്തനങ്ങളെ ഇത് നല്ല രീതിയിൽ ബാധിക്കും. ഉദാഹരണത്തിന്, പടികൾ കയറുന്നത് പോലും അമിതവണ്ണം ഉള്ളവർക്ക് ബുദ്ധിമുട്ടായിത്തോന്നിയേക്കാം. നിങ്ങളുടെ ശരീരം ആകൃതിയിൽ നിലനിർത്തുകയാണെങ്കിൽ അസുഖങ്ങൾ വരാൻ സാധ്യത കുറവായിരിക്കും. ഇത് നിങ്ങളെ ആരോഗ്യവാൻ ആക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചെറുപ്പം നിലനിർത്തും. നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിർത്താൻ കഴിയുമെങ്കിൽ, നിങ്ങൾ കൂടുതൽ കാലം ജീവിക്കും. ശരീര ആകൃതി നിലനിർത്താൻ 6 വിദ്യകൾ നൃത്തം ഏതൊരു പ്രായത്തിലുള്ള മനുഷ്യനും എളുപ്പത്തിൽ ആകൃതി നിലനിർത്താൻ പറ്റുന്ന ഒരു വിദ്യയാണ് നൃത്തം. ‘ബാലെ’, ‘സുംബാ’ പോലെയുള്ള പലതരത്തിലുള്ള നൃത്തങ്ങൾ ഉണ്ട്. അവ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. നൃത്തത്തിന് നിങ്ങളുടെ മസിൽ, ടോൺ, സഹിഷ്ണുത, ശക്തി, ശാരീരികക്ഷമത എന്നിവ മെച്ചപ്പെടുത്താൻ കഴിയും. വ്യായാമം പതിവാക്കുക എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ഒരുപാട് ഗുണം ചെയ്യും. വെറുതെ വ്യായാമം ചെയ്താൽ മാത്രം പോരാ അതിനോടൊപ്പം നല്ല പോലെ വിയർക്കണം, എന്നാല്‍ മാത്രമേ ചെയ്ത വ്യായാമത്തിൻറ്റെ ഫലം ലഭിക്കുകയുള്ളു. ഇത് നിങ്ങളുടെ ശരീരത്തിന് ആകൃതി നൽകുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യും. ഒരു ദിവസം കുറഞ്ഞത് അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യണം. ദിവസേന നടത്തം നടത്തം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കിയാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഭാരം നിലർത്താനും ശരീരത്തിൻറ്റെ രൂപ ഭംഗി കൂട്ടാനും സഹായിക്കുന്നു. കഠിനമായി നടക്കുക. ധാരാളം മരങ്ങളും കുന്നുകളും ഉള്ള ഒരു വഴി തിരഞ്ഞെടുത്ത് എല്ലാ ദിവസവും നടക്കുക. നടക്കുമ്പോൾ സുഖപ്രദമായ വസ്ത്രങ്ങളും ഷൂസും ധരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നടക്കുന്നത് നിങ്ങളുടെ പ്രതിരോധ ശക്തി കൂട്ടുകയും രോഗങ്ങളിൽ നിന്ന് മോചിതരാക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ അല്ലെങ്കിൽ വൈകിട്ട് അരമണിക്കൂര്‍ എങ്കിലും നടക്കാന്‍ ശ്രമിക്കുക. യോഗ എല്ലാ ദിവസവും കുറച്ച് നേരമെങ്കിലും യോഗ ചെയ്യാൻ വേണ്ടി മാറ്റിവെച്ചാൽ അത് നിങ്ങളുടെ ശരീരത്തിന് ഒരുപാട് രീതിയിൽ ഗുണം ചെയ്യും. ആരോഗ്യം നിലർത്തുന്നതിനോടൊപ്പം തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ശരീര സൗന്ദര്യം നല്കാൻ യോഗ സഹായിക്കും. കൂടാതെ നിങ്ങളുടെ ഭാവം, വിന്യാസം, ചലനങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ ഇത് വളരെ ഫലപ്രദമാകുന്നു. പോഷകാഹാരം നിർബന്ധമാക്കുക ശരീരത്തിൻറ്റെ ആരോഗ്യത്തിനും ആകൃതിക്കും വേണ്ടി നിർബന്ധമായും പോഷകാഹാരം കഴിക്കണം. ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കലോറിയും പോഷകങ്ങളും നേടാൻ സഹായിക്കുന്നു. നിങ്ങൾക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കാൻ, ദൈനംദിന കലോറികളിൽ ഭൂരിഭാഗവും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ഇതോടൊപ്പം നിങ്ങൾ സപ്ലിമെൻറ്റുകളും വിറ്റാമിനുകളും എടുക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യം ആയിട്ടുള്ള ആഹാരങ്ങൾ തിരഞ്ഞെടുക്കാൻ ഡോക്ടറിൻറ്റെ സഹായം തേടുന്നത് ഉത്തമമായിരിക്കും. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൽട്ട് ചെയ്യാവുന്നതാണ്. ആയുർവേദ മരുന്നുകളും ഔഷധ ചായയും പോഷകാഹാരങ്ങളും വ്യായാമവും കൂടാതെ ശരീരത്തിന് നല്ല രൂപവും ആരോഗ്യവും നല്കാൻ സഹായിക്കുന്ന മറ്റു രണ്ട് വിദ്യകളാണ് ആയുർവേദ മരുന്നുകളും ഔഷധ ചായകളും. ത്രിഫല, അശ്വഗന്ധ, ഉലുവ തുടങ്ങിയവയെല്ലാം നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, നിങ്ങൾക്ക് അശ്വഗന്ധയിലൂടെ നേടാം സമ്പൂർണ ആരോഗ്യം. ഇത് നിങ്ങളുടെ പ്രതിരോധ ശക്തി കൂട്ടുകയും, ശരീരത്തിൻറ്റെ അമിതവണ്ണം കുറക്കുകയും ചെയുന്നു. ഇത് വെള്ളവും പാലും തേനും ഒക്കെയായിട്ട് ഔഷധ ചായയുടെ രൂപത്തിൽ കുടിക്കാവുന്നതാണ്. അശ്വഗന്ധ കൂടാതെ പ്രതിരോധശക്തി കൂട്ടാൻ ഔഷധ ചായകൾ പല തരത്തിൽ ഉണ്ട്. ശരീരത്തിൻറ്റെ ആകൃതി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓർക്കുക, ഇത് സങ്കീർണ്ണമാക്കരുത്. നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നതും നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ വ്യായാമ രീതിയിൽ ചെയ്യുക. അതിനോടൊപ്പം തന്നെ പോഷകാഹാരങ്ങൾ കഴിക്കുക.ഏതൊരു വ്യായാമം ചെയ്യുന്നത്തിനു വിദഗ്ധരുടെ സഹായം തേടുന്നത് നന്നായിരിക്കും.
വർഷങ്ങൾക്കുമുൻപു് കൈനിക്കര പദ്മനാഭപിള്ള ‘കേരള കൗമുദി’ ദിനപത്രത്തിൽ എഴുതിയ ചില ലേഖനങ്ങൾ അക്കാലത്തു് വലിയ വൈകാരികക്ഷോഭം ജനിപ്പിച്ചു. രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിച്ച രചനകളായിരുന്നു അവ. ആ ലേഖനങ്ങൾ വായിക്കാൻവേണ്ടി ഞാൻ എന്നും കാലത്തു് അക്ഷമയോടുകൂടി വീട്ടുവാതില്ക്കൽ ചെന്നിരിക്കുമായിരുന്നു. പത്രം വരാൻ അല്പം താമസിച്ചാൽ ഞാൻ ദേഷ്യപ്പെട്ടിരുന്നു. എന്റെ മാനസികാവസ്ഥ തന്നെയായിരുന്നു മറ്റു വായനക്കാർക്കുമെന്നു് എനിക്കു് അന്നു മനസ്സിലാക്കാൻ കഴിഞ്ഞു. വിശിഷ്ടങ്ങളായ ആ പ്രബന്ധങ്ങളിൽ ഒന്നിൽ, കഥകളിവേഷം കെട്ടി ആടിത്തകർത്തതിനുശേഷം നേരം വെളുത്തപ്പോൾ ആ വേഷമഴിച്ചുവെയ്ക്കാതെ നേരേ രാജരഥ്യയിലേയ്ക്കു് ഇറങ്ങി സ്വന്തം വീട്ടിലേക്കു നടന്നുപോയ ഒരു അഭിനേതാവിനെ കൈനിക്കര ചിത്രീകരിച്ചിരുന്നു. നിലവിളക്കിന്റെ മുൻപിൽ നിന്നു സുയോധനനായി ആടിയാടി ആ കുരുപ്രവരനുമായി താദാത്മ്യം പ്രാപിച്ചുപോയ അഭിനേതാവു് താൻ സുയോധനൻതന്നെ എന്ന വിചാരത്തോടുകൂടിയായിരിക്കണം കീലിട്ട റോഡിലേക്കു കാലെടുത്തു വച്ചതു്. രമ്യഹർമ്മ്യത്തിൽചെന്നു കയറി സിംഹാസനത്തിലിരിക്കുന്നുവെന്നു ധരിച്ചുകൊണ്ടു് അയാൾ തന്റെ കുടിലിലേക്കു് കയറി പൊളിഞ്ഞ ചൂരൽക്കസേരയിലോ അഴുക്കുപിടിച്ച സ്റ്റൂളിലോ ആസനമമർത്തിയിരിക്കും. അഭിനയത്തിന്റെ ഏറ്റവും വലിയ ഗുണം ഇതുതന്നെയാണു്. ഈ ജന്മത്തിൽ ഒരു സ്ത്രീയുടെ കടാക്ഷമോ സ്പർശമോ ലഭിക്കാൻ കഴിയാത്തവൻ നാടകവേദിയിൽ നിന്നുകൊണ്ടു്, ഛായാഗ്രഹണയന്ത്രത്തിന്റെ മുൻപിൽ നിന്നുകൊണ്ടു് അവയെല്ലാം നേടും. പിറ്റേ ദിവസം അവൾ അയാളെ റോഡിൽവച്ചു കണ്ടാൽ അറിയാത്തമട്ടിൽ പോയെന്നുവരും. എങ്കിലും തലേദിവസം കിട്ടിയ പരിരംഭണത്തിന്റെ ആഹ്ലാദാനുഭൂതിക്കു് എന്തെങ്കിലും ദോഷം വരുമോ? തീർച്ചയായുമില്ല. ഈ ജന്മത്തു് കിട്ടാത്ത സ്ഥാനമാനങ്ങളും മറ്റും നാടകവേദിയിൽവച്ചു കിട്ടും. അല്ലെങ്കിൽ ഛായാഗ്രഹണപേടകത്തിന്റെ മുൻപിൽവച്ചു കിട്ടും. അതുകൊണ്ടു് എന്റെ ഏറ്റവും വലിയ ആഗ്രഹം അടുത്ത ജന്മത്തിൽ അഭിനേതാവായി ജനിക്കണേ എന്നാണു്. വാസ്തവത്തിൽ അഭിനേതാക്കന്മാർ മാത്രമാണോ കഥാപാത്രങ്ങളായി മാറുന്നതു? ആലോചിച്ചു നോക്കൂ. വീട്ടിൽ മരച്ചീനി പുഴുങ്ങിയതു് മീൻകറിയിൽ മുക്കി തിന്നുന്ന ശങ്കരപ്പിള്ള കാക്കി ഷർട്ടിട്ടു്, കാക്കി നിക്കറിട്ടു് തടിയൻ വാച്ചു കെട്ടി സീറ്റിൽ കയറിയിരുന്നു സ്റ്റിയറിങ്ങ് വളയത്തിൽ പിടിച്ചു തിരിച്ചു് വണ്ടിയോടിക്കുമ്പോൾ ആ പഴയ ശങ്കരപിള്ളയാണോ? അല്ലേയല്ല. അദ്ദേഹം ഡ്രൈവറാണു്. മഹാനായ ഡ്രൈവർ. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞു മൂത്രമൊഴിച്ചു അസ്വസ്ഥതയോടെ കരയുമ്പോൾ ‘എന്തരവിടെ എഴുതിക്കൊണ്ടിരിക്കുന്നതു? കൊച്ചിനെയൊന്നു് എടുത്തു കഴുകിക്കൊടുത്തുടേ. തൊട്ടിലുമുണ്ടു ഒന്നുമാറ്റി വേറെ തൊട്ടിലുകെട്ടി അതിനെ കെടത്തി ആട്ടിക്കൂടേ?’ എന്നു തിരുവനന്തപുരത്തുകാരി ഭാര്യ ചോദിക്കുന്നതുകേട്ടു അവശനും ആലംബഹീനനും ആയ ഭർത്താവു് എഴുന്നേറ്റു് അതൊക്കെച്ചെയ്യുന്നു. പക്ഷേ, വൈകുന്നേരത്തു്, മുഖത്തു ഗൗരവഭാവം വരുത്തി അയാൾ ടൗൺഹാളിലെ വേദിയിൽ നിന്നു് സോഷ്യലിസ്റ്റ് റീയലിസം വേണോ ക്രിട്ടിക്കൽ റീയലിസം വേണോ എന്നു് ആവേശത്തോടെ ചോദിച്ചുകൊണ്ടു് വാദമുഖങ്ങൾ അവതരിപ്പിക്കുന്നു. കാലത്തെ ഭാര്യാദാസനാണു് വൈകുന്നേരത്തെ നിരൂപകനെന്നു് ആരറിയുന്നു. പ്രഭാതത്തിലെ ആ മനുഷ്യൻ യഥാർത്ഥ മനുഷ്യൻ; സായാഹ്നത്തിലെ അതേ മനുഷ്യൻ നിരൂപകനെന്ന നാട്യക്കാരൻ. ഷാങ് പോൾ സാർത്രി ന്റെ Being and Nothingness എന്ന ഗ്രന്ഥത്തിൽ ഏതാണ്ടിതിനു തുല്യമായ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടു്. ഹോട്ടലിലെ വെയ്റ്റർ വേഗമാർന്ന കാൽവയ്പോടെ വരുന്നു. ഒന്നു ശരീരം വളയ്ക്കുന്നു. ‘ഓർഡർ’ സ്വീകരിച്ചിട്ടു് യന്ത്രത്തെപ്പോലെ തിരിച്ചുപോകുന്നു. സർക്കസ്സ് അഭ്യാസിയെപ്പോലെ പല പാത്രങ്ങൾ ബാലൻസ് ചെയ്തു തിരിച്ചെത്തുന്നു. അവ ആളുകളുടെ മുൻപിൽ ആദരത്തോടെ നിരത്തുന്നു, പോകുന്നു. അയാൾ കൃഷ്ണൻകുട്ടിയല്ല, ജോസഫല്ല, ഹമീദല്ല; വെയ്റ്റർ മാത്രമാണു്. പണ്ടു് അക്ബർ ശങ്കരപിള്ള അക്ബറായി നാടകവേദിയിൽ വിലസിയതുപോലെ അയാൾ വെയ്റ്ററായി വിലസുകയാണു്. അഭിനയിക്കുകയാണു്. ഈ അഭിനയം കൃത്രിമമാണെങ്കിലും വന്നിരിക്കുന്നവർക്കു് അതുതന്നെ വേണം. അയാൾ വന്നിരിക്കുന്നവരുടെ മുൻപിൽചെന്നു് ‘മാനസമൈനേ വരു, മധുരം കിള്ളിത്തരു’ എന്നു പാടിയാലോ? അടി കിട്ടിയെന്നുവരും. അഭിനയമാണു് ജീവിതം. നനഞ്ഞ തൊട്ടിൽമുണ്ടു് കുളിമുറിയിൽ കൊണ്ടിട്ടതിനുശേഷം ഉണങ്ങിയ മറ്റൊരു മുണ്ടു് തൊട്ടിലായി കെട്ടി അതിൽ കുഞ്ഞിനെക്കിടത്തി ആട്ടിയുറക്കുന്നവൻ വൈകുന്നേരം സഭാവേദിയിൽ കയറിനിന്നു് ‘പ്രതിബദ്ധതയില്ലാത്ത കലാകാരൻ ഈ ലോകത്തുണ്ടൊ എന്നു ഞാൻ ചോദിക്കുന്നു’ എന്നു് അലറുമ്പോൾ ശ്രോതാക്കൾ ആ അലർച്ചക്കാരനെ നിരൂപകനായി അംഗീകരിക്കുന്നു. ശ്രോതാക്കളും നാട്യക്കാരാണല്ലോ. വീട്ടിലെ വ്യക്തികളല്ല ടൗൺഹാളിൽ വന്നു് ഇരിക്കുന്നതു്. അഭിനയമേ, നീയില്ലാതെ ഈ ലോകമുണ്ടോ? അഖിലൻ അഖിലൻ അഭിനയമില്ലാതെ ഈ ലോകമുണ്ടോ എന്നു ഞാൻ ചോദിച്ചെങ്കിലും രചനയിൽ നാട്യം വന്നാൽ വായനക്കാർക്കു് ഇഷ്ടമാവുകയില്ല. സത്യം ലളിതമാണു് അല്ലെങ്കിൽ അസങ്കീർണ്ണമാണു്. ആ സത്യത്തിനു് ഭാഷയിലൂടെ രൂപം നല്കുമ്പോൾ അതിനും ലാളിത്യം വരേണ്ടതാണു്. ദൗർഭാഗ്യം കൊണ്ടു് നമ്മുടെ പല എഴുത്തുകാരും രചനകളിലും നാട്യം കാണിക്കുന്നു. ‘അവൻ റോഡിലൂടെ നടന്നു’ എന്നു പറയുന്നതിനുപകരം ‘രാജമാർഗ്ഗത്തിന്റെ കാഠിന്യം അവന്റെ പാദങ്ങളുടെ മൃദുത്വത്തെ ജിസ്വാലേഹനം ചെയ്തു’ എന്നാണു് പറയുക. അതിരചനയും അത്യുക്തിയും എപ്പോഴും ഒഴിവാക്കേണ്ടതാണു്. എങ്കിലേ രചനയ്ക്കു സ്പഷ്ടതയുണ്ടാകൂ. ഈ ഗുണങ്ങളിൽ പലതും ഇ. വി. ശ്രീധരൻ കലാകൗമുദിയിൽ അഖിലനെ ക്കുറിച്ചു് എഴുതിയ ലേഖനത്തിലുണ്ടു്. അന്തരിച്ച ആ തമിഴു് സാഹിത്യകാരനെ ലേഖകനു് നേരിട്ടറിയാമായിരുന്നു. അവരുടെ ബന്ധം ആർജ്ജവമുള്ളതായിരുന്നു. ആത്മബന്ധം നിർവ്യാജമാകുമ്പോൾ രചനയിൽ കാപട്യം വരാനില്ല. ഇ. വി. ശ്രീധരന്റെ ലേഖനം ആ വിധത്തിൽ സത്യസന്ധവും അതുകൊണ്ടുതന്നെ ആകർഷകവുമാണു്. മർലിൻ മൺറോ ഒരുദാഹരണം ഇംഗ്ലീഷിൽ നിന്നും നല്കട്ടെ. പ്രശസ്തനായ അമേരിക്കൻ നാടക കർത്താവു് ആർതർ മില്ലറു ടെ കുറച്ചുകാലത്തെ ഭാര്യയായിരുന്നല്ലോ ചലച്ചിത്രതാരം മർലിൻ മൺറോ. അടുത്തകാലത്തു് പ്രസിദ്ധപ്പെടുത്തിയ ആത്മകഥയിൽ മില്ലർ, മർലിന്റെ ആത്മഹത്യയെക്കുറിച്ചു പറയുന്ന ഭാഗം: As I was coming to the end of the writing of “After The Fall”, the horrifying news came that Marilyn had died apparently of an overdose of sleeping pills… And the iron logic of her death did not help much; I could still see her coming across the lawn, or touching something or laughing, at the same time confronting the end of her as one might stand watching the sinking sun. When a reporter called asking if I would be attending her funeral in California, the very idea of a burial was outlandish, and stunned as I was, I answered without thinking,‘She won’t be there’. ഒന്നുകൂടെ വായിക്കൂ. മില്ലർ നാമങ്ങളും ക്രിയകളും കൊണ്ടുമാത്രമാണു് രചന നടത്തുന്നതെന്നു് മനസ്സിലാക്കാൻ കഴിയും. news എന്നതിനുമാത്രം അദ്ദേഹം വിശേഷണം നല്കിയിട്ടുണ്ടു്. അസ്തമയ സൂര്യനെ ബന്ധപ്പെടുത്തി ഒരലങ്കാരംമാത്രം. ഇങ്ങനെ വേണം എഴുതാൻ. അപ്പോൾ മാത്രമേ രചന സ്വാഭാവികമാകൂ. നിശ്ചേതനത്വം സിസ്റ്റീൻ ചാപ്പൽ പോപ്പ് സിക്സ്റ്റസ് നാലാമനു വേണ്ടി റോമിലെ വറ്റിക്കൻ പട്ടണത്തിൽ നിർമ്മിച്ച ചെറിയ പള്ളിയാണു് ‘സിസ്റ്റീൻ ചാപ്പൽ’. അതിന്റെ മച്ചിലുള്ള ചിത്രങ്ങളിൽ പലതും മിക്കലാഞ്ചലോ വരച്ചതാണു്. താഴെനിന്നു് മലർന്നു് നോക്കിക്കൊണ്ടു് “റോളർ ആൻഡ് സ്റ്റിക്ക് മെതേഡി”ലൂടെയാണു് ചിത്രം വരയ്ക്കുക. അപ്പോൾ കണ്ണിൽ ചായം വീഴാതിരിക്കാനായി കുട പിടിക്കേണ്ടതായി വന്നേക്കും. (അന്നു കുടയുണ്ടോ എന്നു എനിക്കറിഞ്ഞുകൂടാ). ഇങ്ങനെ പ്രയാസപ്പെട്ടു ചിത്രം വരയ്ക്കുന്നതിനെക്കുറിച്ചു് മിക്കലാഞ്ചലോ ഒരു ഗീതകം എഴുതിയിട്ടുണ്ടു്. “ഈ അതിശ്രമം കൊണ്ടു് എനിക്കു് ‘ഗോയിറ്റർ’ (തൊണ്ടവീക്കം) ഉണ്ടായി. എന്റെ വയറു് താടിയോളം ചെന്നു. താടിരോമം അന്തരീക്ഷത്തിലേക്കു ഉയർന്നു. തലച്ചോറിന്റെ പിറകുവശം കഴുത്തിൽ തട്ടി. എന്റെ മുഖത്തിനു മുകളിൽ നിന്ന ബ്രഷിൽനിന്നു ചായം താഴെ ഇറ്റിറ്റു വീണു… സിറിയൻ വില്ലുപോലെ ഞാൻ വളഞ്ഞു.” ഈ അതിക്ലേശമൊക്കെയുണ്ടായിട്ടും സിസ്റ്റീൻ ചാപ്പലിലെ ചിത്രങ്ങൾ അതിസുന്ദരങ്ങളായി. അങ്ങനെയാണു് വസ്തുത. ലളിതമായി, സുന്ദരമായി കാണപ്പെടുന്ന കലാശില്പത്തിന്റെ പിറകിൽ നിർമ്മാണത്തിന്റെ യാതന കാണും. അതാരും അറിയുന്നില്ലെന്നേയുള്ളു. എന്റെ ചെറുപ്പകാലത്തു് രചനകളിൽ ശൃംഗാരമല്ലാതെ അശ്ലീല പ്രസ്താവങ്ങൾ ഇല്ലായിരുന്നു. ഒരസഭ്യപദമെങ്കിലും പ്രയോഗിക്കാൻ ഒരെഴുത്തുകാരനും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോൾ എന്തു തെറിയും എഴുതാമെന്നായിട്ടുണ്ടു്. പുരുഷന്മാരല്ല സ്ത്രീകളാണു് ഇപ്പോൾ കൂടുതലായി തെറിയെഴുതുന്നതു്. അതു് വാഴ്ത്താനും കുറെപ്പേരുണ്ടു്. ഒരു യത്നവും കൂടാതെയാണു് സി. വി. ബാലകൃഷ്ണൻ ‘പേടിച്ചു കരയുന്ന കുട്ടികൾ’ എന്ന കഥയെഴുതിയതെന്നു ഗ്രഹിക്കാൻ ബുദ്ധിവിശേഷം വേണ്ട (കലാകൗമുദി). കാരണം അതു് ലളിതമാണെങ്കിലും സുന്ദരമല്ല എന്നതാണു്. മറുനാട്ടിൽ ജോലി ചെയ്യുന്ന മകനു് രോഗം കൂടുതലാണെന്നും ഉടനെ തിരിക്കണമെന്നും കണിച്ചു് അച്ഛനമ്മമാർക്കു കമ്പി സന്ദേശം കിട്ടുന്നു. വളരെ വർഷമായി എഴുത്തയയ്ക്കാത്തവനാണു് മകൻ. പണം മാത്രമേ അവൻ മുടങ്ങാതെ അയയ്ക്കൂ. അമ്മ ആഴ്ചയിലൊരിക്കൽ കത്തെഴുതും അവനു്. പക്ഷേ, മകൻ മറുപടി അയയ്ക്കില്ല. ദുഃഖിച്ചു് അച്ഛനമ്മമാർ യാത്രയായി. അവർ തീവണ്ടിയാപ്പീസിൽ ചെന്നു ട്രെയിൻ കാത്തിരിക്കുമ്പോൾ വിളക്കുകൾ കെട്ടു. ഇരുട്ടു പരന്നു. ആ ഇരുട്ടിൽനിന്നു് ഒരു കുട്ടിയുടെ നിലവിളി ഉയർന്നു. വരാനിരിക്കുന്ന ദുരന്തത്തെ ധ്വനിപ്പിക്കുകയാണു് കഥാകാരൻ. പക്ഷേ, ധ്വനി ഒന്നുമില്ല. വാച്യമായിരുന്നെങ്കിലും ശക്തി കിട്ടുമായിരുന്നു. ഇത്തരം കഥകളിൽ ഉത്കണ്ഠയുടെയും ഭീതിയുടെയും അന്തരീക്ഷമുണ്ടാകണം. ത്രുടനം കൊള്ളുന്ന ശക്തിവിശേഷം വേണം. അതൊന്നും ഇക്കഥയിൽ ഇല്ലേയില്ല. “വിളറി വെളുത്ത” മൃതദേഹമാണു് ഈ രചന. വാഗ്ഭടാനന്ദൻ 49-ാം ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പെടുക്കു. എടുത്തോ? എന്നാൽ 15-ാം പുറം നോക്കു. “പ്രഗദ്ഭ വാഗ്മിയും ആത്മവിദ്യാകരനും സാമൂഹ്യപരിഷ്കർത്താവും എല്ലാമായിരുന്ന വാഗ്ഭടാനന്ദന്റെ … ” എന്നു പരസ്യം. പ്രഗല്ഭം എന്നു ശരിയായി എഴുതിയാൽ അതിലെന്തു് പ്രാഗല്ഭ്യമിരിക്കുന്നു. (പ്ര+ഗല്ഭ്+അച്) പ്രതിഭ എന്ന ബുദ്ധിവിശേഷത്തോടു കൂടിയവനാണു് പ്രഗല്ഭൻ. അയാളെ പ്രഗദ്ഭനാക്കരുതു്. പുഴുങ്ങിയ കപ്പയെ ചിലർ കല്പയാക്കുന്നതു പോലെയാണതു്. മാമ്പഴത്തെ മാൻപഴമാക്കുന്നതുപോലെയും. സാമൂഹ്യപരിഷ്കർത്താവു് തെറ്റു്. സമൂഹപരിഷ്കർത്താവു് ശരി. വാഗ്ഭടാനന്ദൻ പരിഷ്കരിച്ചതു് സമൂഹത്തെയാണു്. സാമൂഹ്യത്തെയല്ല. സാമൂഹ്യം എന്ന പ്രയോഗവും ശരിയല്ല. സാമൂഹികം എന്നു വേണം. അതുകൊണ്ടു് സാമൂഹികപരിഷ്കർത്താവു് എന്നു എഴുതാമെന്നു വിചാരിക്കരുതു്. ആ പ്രയോഗവും തെറ്റായി വരും. ചോദ്യം, ഉത്തരം ചോദ്യം: സിദ്ധാന്തങ്ങൾ പ്രായോഗികതലത്തിൽ എങ്ങനെ? ഉത്തരം: സിദ്ധാന്തങ്ങൾ ഏട്ടിലേ കാണു. പ്രായോഗികതലത്തിൽ അവ പരാജയപ്പെടും. ഒരു നിയന്ത്രണവുമില്ലാത്ത വിദ്യാലയം നടത്തി റസ്സൽ. ഫലം കുറെ തെമ്മാടിപ്പിള്ളേർമാത്രം. ക്ളോദ് ലെവി സ്ട്രോസ് വിഖ്യാതനായ നരവംശശാസ്ത്രജ്ഞനാണു്. മറ്റുള്ളവരുടെ സ്വഭാവത്തെക്കുറിച്ചു് വിധിനിർണ്ണയം പാടില്ല. ആ സ്വഭാവത്തെ നിന്ദിക്കാൻ പാടില്ല. ആരുടേയും സ്വഭാവത്തിനു മാറ്റം വരുത്താൻ ശ്രമിക്കരുതു് എന്നൊക്കെയായിരുന്നു സ്ട്രോസിന്റെ മതം. പക്ഷേ, അദ്ദേഹം സ്വന്തം സന്താനങ്ങളെ ശിക്ഷിച്ചിരുന്നു. ചോദ്യം: ആൽഡസ് ഹക്സിലി? ഉത്തരം: തികച്ചും ഭാരതീയനായ സായ്പ്. ചോദ്യം: മലയാളം പ്രൊഫസർമാർ? ഉത്തരം: സായ്പന്മാരായ കേരളീയർ. ഞാനും ഉൾപ്പെടും. ചോദ്യം: ഹിന്ദി പ്രൊഫസർമാർ? ഉത്തരം: തികച്ചും വടക്കേയിന്ത്യാക്കാരായ കേരളീയർ. ചോദ്യം: സംസ്കൃതം പ്രൊഫസർമാർ? ഉത്തരം: സംസ്കൃതക്കാരുമല്ല, കേരളീയരുമല്ല. ചോദ്യം: …എന്ന കവി? ഉത്തരം: നല്ല കവി. സ്ത്രീജിതനായിരുന്നു. ഏതു നാട്ടിൽച്ചെന്നാലും അദ്ദേഹം കുഞ്ഞുങ്ങളെ ഉറ്റുനോക്കുമായിരുന്നു. സ്നേഹം കൊണ്ടല്ല, തനിക്കു ഉണ്ടായതാണോ എന്നറിയാനായി. ചോദ്യം: ഇംഗ്ലീഷ് പ്രൊഫസർമാർ? ഉത്തരം: ഈ ചോദ്യത്തിനു് സ്വന്തമായ ഉത്തരമില്ല എനിക്കു്. ഡോക്ടർ കെ. ഭാസ്കരൻ നായർ എനിക്കയച്ച കത്തിലെ ചില വാക്യങ്ങൾ എഴുതാം. ‘ഇവരുടെ കാളമൂത്രം പോലുള്ള ലേഖനങ്ങൾ ഞാൻ വായിക്കാറില്ല. പിന്നെ ഇക്കൂട്ടർ എഴുതുന്നതു് ലോകത്തെ ഒരു ഇംഗ്ലീഷ് മാസികയും അച്ചടിക്കില്ല. അതുകൊണ്ടു് മലയാള സാഹിത്യം എന്ന പുറമ്പോക്കിൽ കയറി ഇവർ വിഹരിക്കുന്നു’. ചോദ്യം: കമ്മ്യൂണിസ്റ്റുകാർ വായിക്കാത്ത ഒരു ഗ്രന്ഥം? ഉത്തരം: കാറൽ മാർക്സി ന്റെ ‘ഡാസ് കാപിറ്റാൽ’ (Das Kapital). പി. വത്സല പി. വത്സല ഏതു് അന്തരീക്ഷസൃഷ്ടിയുടെ കുറവുകൊണ്ടു് മുൻപു് ഞാൻ പറഞ്ഞ കഥ വിരസമായോ ആ അന്തരീക്ഷസൃഷ്ടിയുടെ തികവുകൊണ്ടു് പി. വത്സല യുടെ ‘സൈനുദ്ദീന്റെ വീടു്’ എന്ന ചെറുകഥ ആകർഷകമായി ഭവിച്ചിരിക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പു്). എന്താണു് അന്തരീക്ഷം? അത്ര സാധാരണമല്ലാത്ത വീക്ഷണമാർഗ്ഗത്തിലൂടെ സാധാരണ വീക്ഷിക്കുമ്പോൾ ജനിക്കുന്ന അദ്ഭുത പ്രതീതിയെ അന്തരീക്ഷമെന്നു് ഒരു നിരൂപകൻ പറയുന്നു. (Michael Parkinson) അപഗ്രഥിക്കാനുള്ള പ്രവണത മനുഷ്യമനസ്സിനുണ്ടല്ലോ. അതിനെ നിരോധിച്ചുകൊണ്ടു് കലാസൃഷ്ടിയുടെ ഘടനയിൽ നിന്നു് അനുവാചകൻ പാലായനം ചെയ്യുമ്പോഴും ‘അന്തരീക്ഷം’ സംജാതമാവുന്നുവെന്നു് അദ്ദേഹംതന്നെ പ്രസ്താവിക്കുന്നു. അന്തരീക്ഷപ്രധാനമായ കഥയ്ക്കു് ഏറ്റവും നല്ല ഉദാഹരണം വൈക്കം മുഹമ്മദ് ബഷീറി ന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥയാണു്. നീലവെളിച്ചത്തിന്റെ അന്തരീക്ഷം വത്സലയുടെ കഥയ്ക്കുണ്ടെന്നു് പറയാൻ വയ്യ. എങ്കിലും അതിനുമുണ്ടു് സവിശേഷതയാർന്ന അന്തരീക്ഷം. ഭാര്യയെയും കുഞ്ഞുങ്ങളെയും നാട്ടിൽ വിട്ടിട്ടു് അന്യദേശത്തു് സ്വന്തം വീട്ടിൽ താമസിക്കുന്ന ഒരു പാവത്തിന്റെ കഥയാണു് വത്സല പറയുന്നതു്. ഉത്തരവാദിത്വത്തിൽ നിന്നു് കരുതിക്കൂട്ടി അകന്നു് ദൂരദേശത്തുള്ള സ്വന്തം ഭവനത്തിൽ പാർക്കുന്ന അയാൾക്കു് കുടുംബത്തോടുള്ള ബന്ധംകൊണ്ടു് വീടുവില്ക്കണമെന്നുണ്ടു്. പക്ഷേ, പാലായനവാദിയായ അയാൾക്കു് അതിനു ധൈര്യവുമില്ല. യഥാതഥമായ ലോകത്തു് നിന്നു് തന്റേതായ ലോകത്തേക്കു് പ്രവേശിക്കുന്ന ഒരാളെ കലയെ സംബന്ധിച്ച ദൃഢപ്രത്യയത്തോടെ ചിത്രീകരിച്ചു എന്നതിലാണു് വത്സലയുടെ വൈദഗ്ദ്ധ്യമിരിക്കുന്നതു്. ചോദ്യങ്ങളെക്കുറിച്ചു് ഗ്രിഗറി സ്റ്റോക്ക് ബയോഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ആളാണു്. അദ്ദേഹത്തിന്റെ അസാധാരണമായ The Book of Questions എന്ന പുസ്തകം ഞാൻ വായിച്ചു. നമ്മളെ ശരിയായി മനസ്സിലാക്കാൻ പ്രയോജനമരുളുന്നതാണു് ഈ ഗ്രന്ഥം. ഓരോ ചോദ്യത്തിനും സത്യസന്ധമായി ഉത്തരം നമ്മോടുതന്നെ പറയൂ, അതു് ആത്മനിർണ്ണയത്തിനു് സഹായിക്കും. ആളുകളുടെ മരണത്തെക്കുറിച്ചു് വിചാരിച്ചു ഗുഡ്ബൈ എന്ന വാക്കു് രണ്ടുതവണ പറഞ്ഞു അവരെ കൊല്ലാൻ നിങ്ങൾക്കു് ശക്തി ലഭിച്ചുവെന്നിരിക്കട്ടെ, അവർക്കു് സ്വാഭാവിക മരണമുണ്ടാകും. ആരും നിങ്ങളെ സംശയിക്കുകയുമില്ല. ഈ ശക്തി നിങ്ങൾ ഉപയോഗിക്കുന്ന സന്ദർഭമേതെങ്കിലുമുണ്ടോ? നിങ്ങളുടെ ഒരു വിരൽ ഡോക്ടർ മുറിച്ചുകളഞ്ഞാൽ എല്ലാ മഹാരോഗങ്ങളിൽ നിന്നും നിങ്ങൾക്കു് മോചനം കിട്ടുമെന്നിരിക്കട്ടെ. ആ ശസ്ത്രക്രിയയ്ക്കു് നിങ്ങൾ സമ്മതം നല്കുമോ? ഒരു കിണ്ണം നിറയെ ജീവനുള്ള പച്ചക്കുതിര. (Grasshopper). നാല്പതിനായിരം പവൻ തന്നാൽ നിങ്ങൾ അതു് മുഴുവൻ തിന്നുമോ? അതിസുന്ദരനോ അതിസുന്ദരിയോ ആകുന്നതിനുവേണ്ടി നിങ്ങളുടെ ജീവിതകാലത്തിൽ നിന്നു് അഞ്ചുവർഷം കുറയ്ക്കുന്നതു് നിങ്ങൾക്കു് സമ്മതമാണോ? മറ്റൊരാൾ കണ്ടുകൊണ്ടിരിക്കെ നിങ്ങൾക്കു് മൂത്രമൊഴിക്കാൻ കഴിയുമോ? രസകരമായ ഈ പുസ്തകം വായിക്കൂ. സ്വഭാവത്തിനു് മാറ്റം വരുത്താൻ ഇതു് സഹായിക്കുമെന്നതിൽ സംശയമില്ല. (The Book of Questions—Gregory Stock, Ph. D. First U. K. Edition 1987, Equation Books. Rs. 75=05) ആ ശക്തിവിശേഷം ഇന്നു് ഫെബ്രുവരി പതിനൊന്നു്. രാത്രി ഏഴുമണി. ടെലിവിഷൻ സെറ്റിൽ ചിത്രലോകം പരിപാടി. ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും’ എന്ന ഗാനം അതിൽനിന്നു് ഉയരുന്നു. വീട്ടിലുള്ളവർ അതു് കേൾക്കുന്നു. അതിനോടുബന്ധപ്പെട്ട രംഗങ്ങൾ കാണുന്നു. ഞാൻ മാത്രം തെല്ലകലെയുള്ള മുറിയിൽ ഇരുന്നു ഇതെഴുതുകയാണു്. എന്തൊരാകുലാവസ്ഥ! അങ്ങു ദൂരെ പഞ്ചാബിൽ ദിവസവും ദിവസവും ഇരുപതു പേരെങ്കിലും വധിക്കപ്പെടുന്നു. ഒരപരാധവും ചെയ്യാത്ത പാവങ്ങൾ. അവരുടെ കൂട്ടത്തിൽ പെണ്ണുങ്ങളുണ്ടു്, കുഞ്ഞുങ്ങളുണ്ടു്. വയറ്റു പിഴപ്പിനു് ജോലിനോക്കുന്ന പൊലീസുകാരുണ്ടു്. അവരൊക്കെ വെടിയേറ്റു ചത്തുവീഴാൻ എന്തപരാധംചെയ്തു? ഇതൊക്കെ മറന്നു് ടെലിവിഷൻ സെറ്റിന്റെ മുൻപിൽ ഇരിക്കുന്നതെങ്ങനെ? അല്ലെങ്കിൽ അവരെ കുറ്റപ്പെടുത്താൻ എനിക്കെന്തു് അധികാരം? ഞാനും സാഹിത്യവാരഫലമെഴുതുകയല്ലേ? അവർ പാട്ടുകേൾക്കുന്നെങ്കിൽ ഞാൻ ലേഖനമെഴുതുന്നു. രണ്ടുകൂട്ടർക്കും വ്യത്യാസമില്ല. എന്റെ ചെറുപ്പകാലത്തു് രചനകളിൽ ശൃംഗാരമല്ലാതെ അശ്ലീല പ്രസ്താവങ്ങൾ ഇല്ലായിരുന്നു. ഒരസഭ്യപദമെങ്കിലും പ്രയോഗിക്കാൻ ഒരെഴുത്തുകാരനും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോൾ എന്തു തെറിയും എഴുതാമെന്നായിട്ടുണ്ടു്. പുരുഷന്മാരല്ല സ്ത്രീകളാണു് ഇപ്പോൾ കൂടുതലായി തെറിയെഴുതുന്നതു്. അതു് വാഴ്ത്താനും കുറെപ്പേരുണ്ടു്. പുരുഷന്മാർ അതിമദ്യപരാകുന്നതും ഡ്രഗ്ഗ് അഡിക്റ്റുകളാകുന്നതും ഒരളവുവരെ മനസ്സിലാക്കാൻ പ്രയാസമില്ല. പക്ഷേ, സ്ത്രീകളും അങ്ങനെ ആയാലോ? സ്വയം ഡ്രഗ്ഗ് കുത്തിവയ്ക്കുന്ന സ്ത്രീകളുണ്ടത്രേ. ഈശ്വരാ, എന്തൊരു ലോകം! ഞാനറിയാതെ വന്നതാണു് ഈശ്വരനെന്ന പദം. ആ ശക്തി വിശേഷമുള്ളതുകൊണ്ടാണു് ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റാണെന്നു് ഞാനെഴുതിയതു്. എന്നെപ്പോലെ വേറെ പലരുമുണ്ടു് ഈ പദം ഉച്ചരിക്കുന്നവർ. അതു് ശക്തിയോടെ ഉറക്കെപ്പറയാൻ നമുക്കു് കായികമായും മാനസികമായും ശക്തി ഉണ്ടാകണം. ആ ശക്തി വർദ്ധിപ്പിക്കണം. ഇത്രയും എഴുതിയതു് കുങ്കുമം വാരികയിൽ കെ. സി. മധു എഴുതിയ ‘വൃശ്ചികക്കിനാവുകൾ’ വായിച്ചതിനാലാണു്. ഇവിടെപ്പറഞ്ഞ കാര്യങ്ങളല്ല അദ്ദേഹം വിവരിക്കുന്നതു്. എങ്കിലും സാദൃശ്യമുള്ള വിഷയങ്ങൾ. വായനക്കാരെ ചിന്താമണ്ഡലത്തിലേക്കു് നയിക്കുന്നു അവ. സത്യങ്ങൾ പോളണ്ടിലെ ബ്രുനോ ഷുൾറ്റ്സ് മഹാനായ സാഹിത്യകാരനാണു്. അദ്ദേഹത്തിന്റെ Sanatorium Under the Sign of the Hourglass എന്ന പുസ്തകം (fiction) പെൻഗ്വിൻ ബുക്ക്സ് ജോൺ അപ്ഡൈക്കി ന്റെ അവതാരികയോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. മറ്റൊരു പുസ്തകം The Street of Crocodiles എന്നതാണു്. (പെൻഗ്വിൻ) “ഷുൾറ്റ്സ് സറീയലിസ്റ്റാണു്, മോഡേണിസ്റ്റാണു്. ചിലപ്പോൾ കാഫ്ക യെപ്പോലെയും മറ്റു ചിലപ്പോൾ പ്രുസ്തി നെപ്പോലെയും എഴുതുന്നു. ആ രണ്ടുപേർക്കും ചെന്നെത്താൻ കഴിയാത്ത അഗാധതയിൽ ചിലപ്പോൾ ചെന്നുചേരുകയും ചെയ്യുന്നു” എന്നു് നോബൽ സമ്മാനം നേടിയ സിങ്ങർ പറഞ്ഞു. പാവ്ലോ നെറുദ, ഒക്ടോവ്യാ പാസ്സ് ഇവരെക്കാൾ വലിയ കവിയാണു് സേസാർ വായേഹോ. (Cesar Vallego) പെറുവ്യൻ കവിയാണിദ്ദേഹം. ന്യൂസിലണ്ടിലെ കാതറിൻ മാൻസ്ഫീൽഡി നെ സാഹിത്യത്തിൽ താല്പര്യമുള്ളവർക്കു് അറിയാം. എന്നാൽ ന്യൂസിലണ്ടിലെ സാഹിത്യകാരനായ ഫ്രാങ്ക് സർജസണി നെ പലർക്കുമറിഞ്ഞുകൂടാ. സർജസണിനെ സമീപിക്കാൻ പോലും മാൻസ്ഫീൽഡിനു് കഴിയില്ല. ഓസ്റ്റ്രേലിയയിലെ പാട്രിക് വൈറ്റ് മാസ്റ്റർ പീസുകളേ രചിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ Voss എന്ന നോവൽ മാസ്റ്റർ പീസുകളിൽ മാസ്റ്റർ പീസാണു്. മീഷൽ ഫുക്കോ എന്ന വലിയ ചിന്തകൻ എയ്ഡ്സ് പിടിച്ചാണു് മരിച്ചതു്. ‘പരിപാകം’ ശരി; പക്വത ശരി. (ഹൃത്താരിയെന്ന പരിപാകമേതയേ—ആശാൻ) പരിപാകത എന്നെഴുതുന്ന ആളിനു് കോളേജ് വാദ്ധ്യാരായിരിക്കാൻ അർഹതയില്ല. പുതിയ മൂല്യങ്ങൾ ഫ്രാങ്ക് സർജസൺ സി. വി. രാമൻപിള്ള രാജവാഴ്ചയുടെ സ്തോതാവായിരുന്നില്ലെന്നും രാജഭക്തനായിരുന്നില്ലെന്നും നിരൂപകൻ പി. ദാമോദരൻ പിള്ള എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ടു്; എഴുതിക്കണ്ടിട്ടുണ്ടു്. അത്രകണ്ടു് ശരിയല്ല ആദ്ദേഹത്തിന്റെ വാദം. അനന്തപദ്മനാഭൻ, കേശവപിള്ള ദിവാൻ ഇവർ ചില മൂല്യങ്ങളുടെ പ്രതിനിധികളായിരുന്നല്ലോ. ആ മൂല്യങ്ങൾ രാജവാഴ്ചയോടും രാജഭക്തിയോടും ബന്ധപ്പെട്ടവയാണു്. സ്ഥിരതയാർന്ന മൂല്യങ്ങളാണു് അവ അവരെ സംബന്ധിച്ചിടത്തോളം സ്ഥായിത്വമുള്ള ആ മൂല്യങ്ങളിൽ നിന്നു് അവർ മാറാത്തതുകൊണ്ടു് അവർക്കു് വിജയമുണ്ടായി. (കേശവപിള്ള ദിവാന്റെ അന്ത്യം പരിഗണനാർഹമല്ല) നേരെ മറിച്ചാണു് ഹരിപഞ്ചാനന്റെ സ്ഥിതി. അയാൾ പ്രതിനിധാനം ചെയ്ത മൂല്യങ്ങൾ—രാജദ്രോഹത്തോടു ബന്ധപ്പെട്ട മൂല്യങ്ങൾ—അധമങ്ങളും അസ്ഥിരങ്ങളുമാണെന്നായിരുന്നു സി. വി.യുടെ അഭിപ്രായം. അതുകൊണ്ടാണു് ഹരിപഞ്ചാനനു് ആത്മഹത്യ ചെയ്യേണ്ടി വന്നതു്. അഭിനയമാണു് ജീവിതം. നനഞ്ഞ തൊട്ടിൽമുണ്ടു് കുളിമുറിയിൽ കൊണ്ടിട്ടതിനുശേഷം ഉണങ്ങിയ മറ്റൊരു മുണ്ടു് തൊട്ടിലായി കെട്ടി അതിൽ കുഞ്ഞിനെക്കിടത്തി ആട്ടിയുറക്കുന്നവൻ വൈകുന്നേരം സഭാവേദിയിൽ കയറിനിന്നു് ‘പ്രതിബദ്ധതയില്ലാത്ത കലാകാരൻ ഈ ലോകത്തുണ്ടൊ എന്നു ഞാൻ ചോദിക്കുന്നു’ എന്നു് അലറുമ്പോൾ ശ്രോതാക്കൾ ആ അലർച്ചക്കാരനെ നിരൂപകനായി അംഗീകരിക്കുന്നു. ശ്രോതാക്കളും നാട്യക്കാരാണല്ലോ. വീട്ടിലെ വ്യക്തികളല്ല ടൗൺഹാളിൽ വന്നു് ഇരിക്കുന്നതു്. അഭിനയമേ, നീയില്ലാതെ ഈ ലോകമുണ്ടോ? സി. വി. രാമൻ പിള്ളയുടെ കാലത്തെ മൂല്യബോധമല്ല ഇന്നത്തെ കാലത്തുള്ളതു്. രാജവാഴ്ചയുടെ മൂല്യങ്ങൾ ഇന്നു് അധമങ്ങളും ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ശ്രേഷ്ഠങ്ങളുമാണു്. സമൂഹത്തിലെ മറ്റു മൂല്യങ്ങൾക്കും മാറ്റം വന്നിരിക്കുന്നു. ഭർത്താവു് മരിച്ചാൽ അയാളുടെ ഭാര്യ വെള്ള വസ്ത്രമുടുത്തു് ജീവിതാവസാനം വരെ വിധവയായി കഴിഞ്ഞുകൊള്ളണമെന്നതു് പഴയ മൂല്യ സങ്കല്പം. ഇന്നു് അതു് കാട്ടാളത്തമാണെന്നു് വന്നുകൂടിയിരിക്കുന്നു. ഈ കാട്ടാളത്തെ വെല്ലുവിളിക്കുന്ന ഒരു സ്ത്രീയെയാണു് കെ. പി. ശൈലജ ‘പാർവ്വതി കരയുന്നില്ല’ എന്ന കഥയിൽ ചിത്രീകരിച്ചിട്ടുള്ളതു്. (ദേശാഭിമാനി വാരിക). പുരുഷനല്ലാത്ത പുരുഷനോടുകൂടി കഴിയേണ്ടിവന്നവളാണു് പാർവ്വതി. അയാൾ മരിച്ചു. ‘നിർമ്മാലമാല്യം’പോലെ അവളെ എടുത്തു് ദൂരെയെറിയാൻ ആളുകൾ വന്നപ്പോൾ അവൾ പ്രതിഷേധിച്ചു. പ്രചാരണത്തിന്റെ ചുവന്ന കൊടിയെടുത്തു് വീശി കലയുടെ വിശുദ്ധിയെ നശിപ്പിക്കുന്നില്ല ശൈലജ. യാഥാസ്ഥിതികത്വത്തിനു് നേരേ, നൃശംസതയുടെ നേരേ മനുഷ്യത്വം ശബ്ദമുയർത്തുന്നു ഇവിടെ. പലരും പലതും അൽബേനിയയിലെ രാജാവായിരുന്നു അഹമ്മദ് സൊഗു; 1943-ൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. കുറെ വർഷങ്ങൾ കഴിഞ്ഞു ഫ്രാൻസിൽ വച്ചു മരിച്ചു. സൊഗു ദിവസന്തോറും 240 സിഗററ്റ് വലിച്ചിരുന്നു. അതിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ പടത്തോടുകൂടി ഒരു തപാൽ മുദ്ര സർക്കാർ പ്രകാശനം ചെയ്തു. സൊഗു സിഗററ്റ് വലിച്ചതുപോലെയാണു് നമ്മുടെ ചില പൈങ്കിളി എഴുത്തുകാർ പ്രേമാഭാസത്തെക്കുറിച്ചു് കഥാഭാസങ്ങൾ നിർമ്മിക്കുന്നതു്. ഒരുദാഹരണം ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ‘ചവിട്ടുപടികൾ നഷ്ടപ്പെട്ട ഗോപുരം’. പ്രേമാഭാസമെന്ന കാൻസർ സ്റ്റിക്ക് കഥാകാരൻ വലിച്ചുവലിച്ചു കുറ്റികളെറിയുന്നു. അവ നമ്മുടെ പുറത്തുവന്നു വീഴുന്നു. പൊള്ളലേല്ക്കുന്നു നമുക്കു്. നമ്മുടെ പ്രശസ്തനായ ഒരു സാഹിത്യകാരൻ പ്രസംഗിക്കുമ്പോൾ മുണ്ടിന്റെ മുകളിൽകൂടി ചന്തിചൊറിഞ്ഞുകൊണ്ടിരിക്കും. വേറൊരു പ്രശസ്തനായ സാഹിത്യകാരൻ എപ്പോഴും മൂക്കുതോണ്ടിക്കൊണ്ടിരിക്കും. ഈ വൃത്തികേടു് അവർക്കുണ്ടെങ്കിലും നല്ല സാഹിത്യകാരന്മാരാണു് അവർ. ഉണ്ണി വാരിയത്ത് വളരെക്കാലമായി കഥാരചന എന്ന വ്യാജേന നിതംബനഖവിലേഖവും നാസാമലോദ്ധാരണവും നടത്തുന്നു. രണ്ടു പ്രക്രിയകളും കഥാമാസികയിൽ അദ്ദേഹമെഴുതിയ ‘നടപ്പാലം’ എന്ന കഥയിൽ(!!) കാണാം. മുഖം തിരിക്കു വായനക്കാരേ. ഞാൻ കൂടക്കൂടെ ദയ്സാക് എകേഡ യുടെ ഗ്രന്ഥങ്ങൾ വായിക്കുന്നു. ഉത്കൃഷ്ടങ്ങളാണവ. മഹാനായ ആ ചിന്തകനെക്കുറിച്ചു് ദീപിക വാരികയുടെ പത്രാധിപർ എഴുതിയിരിക്കുന്നു. (ലക്കം 44) ഉചിതജ്ഞതയാർന്ന പ്രവൃത്തി. സി. വി. ഗോവിന്ദൻ ‘ശരണം’ എന്ന കാവ്യത്തിലൂടെ മാതൃത്വത്തെ വാഴ്ത്തുന്നു. (എക്സ്പ്രസ്സ് വാരിക) സരസ്വതി ദേവിയുടെ ഹൃദ്യമായ വീണാവാദനം ഞാൻ ഇതിൽ നിന്നു് കേൾക്കുന്നു. സ്റ്റ്രക്ചറലിസത്തെയും മാർക്സിസത്തെയും കൂട്ടിയിണക്കിയ ചിന്തകനാണു് അൽത്തുസർ. (Louis Althusser) അദ്ദേഹം ഭാര്യയെ കഴുത്തു ഞെക്കിക്കൊന്നുവെന്നാണു് ഞാൻ റ്റൈം വാരികയിൽ വായിച്ചതു്. കൊന്നതു് ശ്വാസംമുട്ടിച്ചല്ല വാളുകൊണ്ടു് ഭംഗിയാർന്ന രണ്ടുഭാഗങ്ങളായി അവരെ മുറിച്ചാണു് എന്നും അറിഞ്ഞു. ഇതാണു് ശരിയെങ്കിൽ അൽത്തുസർ തന്റെ ചിന്താഗതിക്കു് യോജിച്ച വിധത്തിൽ പ്രവർത്തിച്ചുവെന്നു് കരുതണം. ഹേഗേലിയൻ ഡയലക്ടിക് അനുസരിച്ചു് തീസിസ് എന്ന ഉറപ്പാർന്ന ഉപപാദ്യവും ആന്റി തീസിസ് എന്ന അതേ ഉറപ്പാർന്ന മറ്റൊരു ഉപപാദ്യവും തമ്മിലിടഞ്ഞു് സത്യാത്മകമായ സിന്തസിസ് എന്ന മൂന്നാമത്തെ ഉപപാദ്യം ജനിക്കുന്നു. ഭാര്യയുടെ ഒരു തുണ്ടം തീസിസ്, മറ്റേത്തുണ്ടം ആന്റിതീസിസ്, പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം രണ്ടും തുന്നിച്ചേർത്തു ശവപ്പെട്ടിയിലിട്ടു കൊണ്ടുപോകുമ്പോൾ സിന്തസിസ്. നിയോമാർക്സിസം വെൽവുതാക. Colophon Title: Sāhityavāraphalam (ml: സാഹിത്യവാരഫലം). Author(s): M Krishnan Nair. First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-03-06. Deafult language: ml, Malayalam. Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: October 9, 2022. Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms. Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളിൽ 3659 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലൻസ് 82.6 ശതമാനം ആണ്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ ആന്റിബോഡിയുടെ അളവ് ഉയർന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് സ്വാഭാവിക അണുബാധയിലൂടെയോ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിലൂടെയോ സംഭവിച്ചേക്കാം. കേരളത്തിലെ ഉയർന്ന തോതിലുള്ള കോവിഡ് വാക്സിനേഷൻ കവറേജ് കണക്കിലെടുക്കുമ്പോൾ, സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ ഗണ്യമായ സംഭാവന ഈ നിലയിലുള്ള ആന്റിബോഡി വ്യാപനത്തിന് കാരണമായേക്കാം. 18 മുതൽ 49 വയസ് വരെ പ്രായമുള്ള ഗർഭിണികളുടെ വിഭാഗത്തിൽ വിശകലനം ചെയ്ത 2274 സാമ്പിളുകളിൽ 1487 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലൻസ് 65.4 ശതമാനം ആണ്. ഗർഭാവസ്ഥയിലുള്ള സ്ത്രീകളിലെ സീറോപ്രിവലൻസ് താരതമ്യേന കുറവാണ്. ഗർഭകാലത്ത് സ്ത്രീകൾ സ്വീകരിച്ചേക്കാവുന്ന കൂടുതൽ സംരക്ഷിത കോവിഡ് ഉചിതമായ പെരുമാറ്റം, ഗർഭിണികളുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നത് മുതലായവയാണ് ഇതിനുള്ള കാരണങ്ങൾ. 5 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1459 സാമ്പിളുകളിൽ 586 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോപ്രിവലൻസ് 40.2 ശതമാനം ആണ്. ഇത് 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തേക്കാളും ഗർഭാവസ്ഥയിലുള്ള സ്ത്രീകളുടെ വിഭാഗത്തേക്കാളും വളരെ കുറവാണ്. ഇന്ത്യയിൽ കുട്ടികളിൽ കോവിഡ് വാക്സിൻ ഉപയോഗിക്കുന്നത് അംഗീകരിച്ചിട്ടില്ല. കൂടാതെ ഈ വിഭാഗത്തിൽ കോവിഡുമായി ബന്ധപ്പെട്ട ഘടകങ്ങളിലേക്കുള്ള എക്സ്പോഷർ കുറവാണ്. ഇത് കുട്ടികളിൽ കുറഞ്ഞ സീറോപ്രിവലൻസിന് കാരണമാകുന്നു. 18 വയസിനും അതിനു മുകളിലും പ്രായമുള്ള ആദിവാസി ജനസംഖ്യാ വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1521 സാമ്പിളുകളിൽ 1189 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലൻസ് 78.2 ശതമാനം ആണ്. ആദിവാസി ജനസംഖ്യയുടെ സീറോപ്രിവലൻസ് 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ സീറോപ്രിവലൻസിനേക്കാൾ അല്പം കുറവാണ്. ആദിവാസി ജനതയ്ക്ക് അവരുടെ ആവാസവ്യവസ്ഥയിലെ ഗ്രാമീണ സ്വഭാവവും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. പ്രതിരോധ കുത്തിവയ്പ്പിന് ഈ വിഭാഗത്തിലെ സീറോപ്രിവലൻസ് വർദ്ധിപ്പിക്കാൻ കഴിയും. 18 വയസിനും അതിനു മുകളിലും പ്രായമുള്ള തീരദേശ വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1476 സാമ്പിളുകളിൽ 1294 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലൻസ് 87.7 ശതമാനം ആണ്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോപ്രിവലൻസുമായി താരതമ്യപ്പെടുത്തുമ്പോൾ തീരദേശ വിഭാഗങ്ങളുടെ സീറോപ്രിവലൻസ് കൂടുതലാണ്. പകർച്ചവ്യാധിയുടെ സമയത്ത് ഈ പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൂടുതൽ ക്ലസ്റ്ററുകളുമായും കേസുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. 18 വയസിനും അതിനു മുകളിലും പ്രായമുള്ള നഗര ചേരികളിൽ താമസിക്കുന്നവരിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1706 സാമ്പിളുകളിൽ 1455 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോപ്രിവലൻസ് 85.3 ശതമാനം ആണ്. ഈ വിഭാഗത്തിലെ സീറോപ്രിവലൻസും 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോപ്രിവലൻസുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിലെ ഉയർന്ന ജനസാന്ദ്രതയാണ് ഉയർന്ന തലത്തിലുള്ള വ്യാപനത്തിന് കാരണമാകുന്നത്. 2021 സെപ്റ്റംബർ മാസത്തിലാണ് മൂന്നാം ഘട്ട സീറോ സർവ്വേ പഠനം നടത്തയത്. പ്രധാനമായും ആറ് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. 18 ഉം അതിന് മുകളിൽ പ്രായമുള്ള എല്ലാവരിലും രോഗാണുബാധ എത്രത്തോളമാണെന്ന് കണ്ടെത്തുക, ആശുപത്രികളിലെത്തുന്ന 18 നും 49 നും മദ്ധ്യേ പ്രായമുള്ള ഗർഭിണികളിൽ കോവിഡ് 19 രോഗാണുബാധ കണ്ടെത്തുക, 5 വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികളിൽ കോവിഡ് രോഗബാധ കണ്ടെത്തുക, ആദിവാസി മേഖലയിലെ മുതിർന്നവരിൽ (18 വയസ്സിന് മുകളിൽ) കോവിഡ് രോഗബാധിതരെ കണ്ടെത്തുക, തീരദേശമേഖലയിലുള്ള മുതിർന്നയാളുകളിൽ എത്ര ശതമാനം പേർക്ക് രോഗബാധയുണ്ടെന്നറിയുക, നഗര ചേരി പ്രദേശങ്ങളിൽ വസിക്കുന്ന മുതിർന്നവരിൽ എത്ര ശതമാനം പേർക്ക് രോഗബാധയുണ്ടെന്നറിയുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഈ പഠനത്തോടനുബന്ധിച്ച് പഠനവിധേയമാക്കിയവരിൽ രോഗ വ്യാപനത്തിന് കാരണമായ ഘടകങ്ങൾ കണ്ടെത്തുക, വാക്സിനേഷൻ എടുത്തവരിലെ രോഗസാധ്യത കണ്ടെത്തുക, രോഗബാധിതരിൽ എത്രപേരെ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട് എന്നും രോഗബാധിതരിൽ എത്ര പേർക്ക് മരണം സംഭവിച്ചുവെന്നും കണ്ടെത്തുക എന്നീ മൂന്ന് ലക്ഷ്യങ്ങൾ കൂടിയുണ്ടായിരുന്നു. IgG SARS CoV-2 S1 RBD ആന്റിബോഡി (ആന്റി സ്പൈക്ക് ആന്റിബോഡി), IgG SARS CoV-2 ന്യൂക്ലിയോകാപ്സിഡ് ആന്റിബോഡി (ആന്റി ന്യൂക്ലിയോകാപ്സിഡ് ആന്റിബോഡി) എന്നിവയുടെ അടിസ്ഥാനത്തിലാണ് സീറോപ്രിവലൻസ് കണക്കാക്കുന്നത്. കോവിഡ് 19 വൈറസ് (SARS CoV-2) അല്ലെങ്കിൽ ലഭ്യമായ ഏതെങ്കിലും കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം സ്വാഭാവിക അണുബാധയുണ്ടാകുമ്പോൾ ഒരു വ്യക്തിയിൽ ആന്റിസ്പൈക്ക് ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നു. സ്വാഭാവിക അണുബാധയുണ്ടാകുമ്പോഴോ കോവിഷീൽഡ് വാക്സിൻ ഒഴികെയുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമ്പോഴോ ആന്റിന്യൂക്ലിയോകാപ്സിഡ് ആന്റിബോഡികൾ ഒരു വ്യക്തിയിൽ ഉത്പാദിപ്പിക്കപ്പെടുന്നു. 2 തരം ആന്റിബോഡികളിൽ ഏതെങ്കിലും ഒന്നിന്റെ സാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്ന ഒരു വ്യക്തിയുടെ പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിലാണ് സീറോ പ്രിവലൻസ് നിർണയിക്കുന്നത്. ഇത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ നാലാം ഘട്ട സർവ്വേയ്ക്ക് സമാനമാണ്. IgG SARS CoV-2 S1 RBD ആന്റിബോഡിയ്ക്കായി 6 വിഭാഗങ്ങളിലുമായി 13,198 സാമ്പിളുകൾ വിശകലനം ചെയ്തു. IgG SARS CoV-2 ന്യൂക്ലിയോകാപ്സിഡ് ആന്റിബോഡിയുടെ സാന്നിധ്യത്തിനായി 13,339 സാമ്പിളുകൾ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. രണ്ട് തരത്തിലുള്ള പരിശോധനാ ഫലങ്ങളുടെയും ലഭ്യതയെ അടിസ്ഥാനമാക്കി സീറോ പ്രിവലൻസ് കണക്കാക്കുന്നതിനായി 12865 എണ്ണം സാമ്പിളുകൾ വിശകലനം ചെയ്തു.
ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. നിരവിധി സയൻസ് ഫിക്ഷനുകളിൽ കേട്ടിട്ടുള്ള യാത്രാ സംവിധാനത്തിന്റെ യാഥാർഥ്യമാകുന്ന രൂപമാണ് ഹൈപ്പർലൂപ്പ്. ഈ ആശയം കൊണ്ടുവന്നത് ടെസ്ലയുടെ തലപ്പത്തുള്ള എലോൺ മസ്ക് ആണ്. ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയിൽ നിന്നുള്ള സംയുക്ത സംഘം പുറത്തിറക്കിയ ഓപ്പൺ സോഴ്‌സ് വാക്‌ട്രെയിൻ രൂപകൽപ്പനയെ വിവരിക്കാൻ ഉപയോഗിക്കുന്ന യാത്രക്കാരുടെയും ചരക്കുഗതാഗതത്തിന്റെയും ഒരു നിർദ്ദിഷ്ട രീതിയാണ് ഹൈപ്പർലൂപ്പ്.[1]കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ‌ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർ‌ലൂപ്പ്, അതിലൂടെ ഒരു പോഡ് വഴി വായു പ്രതിരോധം അല്ലെങ്കിൽ ഘർഷണം കൂടാതെ വളരെ ദൂരം സഞ്ചരിക്കാം. ഹൈപ്പർ‌ലൂപ്പ‌ിന്റെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള സങ്കൽപ സൃഷ്ടി വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ ഇപ്പോൾ ലോകത്തു യാഥാർഥ്യമാകാൻ പോകുന്നത് മനുഷ്യന്റെ സമയക്കുറവിനെ ചിലപ്പോൾ ആസ്ഥാനത്താനത്താക്കിയേക്കാം. പദ്ധതി യാഥാർഥ്യമായാൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലെത്താന്നുള്ള 610 കിലോമീറ്ററിന് വെറും 30 മിനുറ്റ് മതിയാകും. അതായത് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ നമുക്ക് ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരാനാകും. ഇതേ ടെക്‌നോളജിയാണ് ദുബായിയും ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്. അബുദാബിയിൽ നിന്നും ദുബായിലെത്താൻ ഏകദേശം 150 കിലോമീറ്ററിലധികം ദൂരമുണ്ട്. നിലവിലെ റോഡിലെ തിരക്കിനിടയിൽ ദുബായിലെത്താൻ ഒന്നര മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് കണക്കുകൾ. എന്നാൽ 2021 ആകുന്നതോടെ അബുദാബിയിൽ നിന്നും ദുബായിലെത്താൻ 10 മിനിറ്റിൽ താഴെ മതിയാകുമെന്നാണ് കണക്കാക്കുന്നത്. ഹൈപ്പർ ലൂപ്പ് എന്ന ഭാവിയുടെ യാത്രാ വാഹനമാണ് ഇതു സാധ്യമാക്കുക. വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു. ഹൈപ്പർ ലൂപ്പിന്റെ പിറവിതിരുത്തുക 2013ൽ സ്‌പേസ് എക്‌സ്, ടെസ്‌ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ ഇലൺ മസ്‌ക് എന്ന അമേരിക്കൻ കോടീശ്വരനാണ് ഹൈപ്പർ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാൾ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാനിർമ്മാണ ചെലവും ഉയർന്ന അതി സുരക്ഷയുമാണ് ഇലൺ മസ്‌ക് അവതരിപ്പിച്ച ഹൈപ്പർലൂപ്പിന്റെ പ്രത്യേകത. അമേരിക്കയിലാണ് മാത്രമല്ല ഹൈപ്പർ ലൂപ്പ് എന്ന പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആദ്യമായി നടന്നതെങ്കിലും ഏറെ താമസിയാതെ തന്നെ പശ്ചിമേഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം ഹൈപ്പർലൂപ്പ് ചർച്ചാവിഷയമായി മാറുകയായിരുന്നു. ഹൈപ്പർലൂപ്പ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജീസ് എന്ന കമ്പനിക്ക് നിലവിൽ 21 രാജ്യങ്ങളിലായി 350 ജീവനക്കാരുണ്ട്. അവലംബംതിരുത്തുക ↑ Musk, Elon (12 August 2013). "Hyperloop Alpha" (PDF). SpaceX. മൂലതാളിൽ (PDF) നിന്നും 2016-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 August 2013.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
341 No. 2241/SRO No. 943/2010 30/09/2010 നാട്ടകം, കുമാരനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം കോട്ടയം മുനിസിപ്പല്‍ കൌണ്‍സിലിനോടും, തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം തൃപ്പുണിത്തുറ മുനിസിപ്പല്‍ കൌണ്‍സിലിനോടും, പൂക്കോട്, തൈക്കാട് ഗ്രാമ പഞ്ചായത്തുകളിലെ ഭൂപ്രദേശങ്ങള്‍ ഗുരുവായൂര്‍ മുനിസിപ്പല്‍ കൌണ്‍സിലിനോടും, പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൌണ്‍സിലിനോടും, മേത്തല ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൌണ്‍സിലിനോടും സംയോജിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 342 No. 2240/SRO No. 942/2010 30/09/2010 ശ്രീകാര്യം, വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന്, വിഴിഞ്ഞം, കഴക്കൂട്ടം എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഭൂപ്രദേശങ്ങള്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും ഏലത്തൂര്‍, ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ ഭൂപ്രദേശങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കും വരത്തക്കവണ്ണം സംയോജിപ്പിക്കുവാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 343 No. 2239/SRO No. 941/2010 30/09/2010 Governor of Kerala have notified the areas in Pookode and Thaikkad Village Panchayats to be smaller urban areas for the purpose of Part IX A of the Constitution of India with effect from the 1st day of October, 2010. The newly elected Committees/Councils can take office on 1st November, 2010 only, the Government have decided to amend the date of effect of the said notification as 1st day of November, 2010 instead of 1st day of October 2010. 344 No. 2237/SRO No. 939/2010 30/09/2010 മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് സൊസൈറ്റിക്കുടി കേന്ദ്രമാക്കി ഇടമലക്കുടി എന്ന പേരില്‍ പുതിയതായി ഒരു ഗ്രാമ പഞ്ചായത്ത് രൂപീകരിച്ച വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 345 No. 2238/SRO No. 940/2010 30/09/2010 Governor of Kerala have notified the areas in Nattokam, Kumaranelloor, Thiruvankulam, Pookode, Thaikkad, Porathissery and Methala Grama Panchayats to be the smaller urban areas and Sreekariyam, Vattiyoorkavu, Kudappanakunnu, Vizhinjam, Kazhakuttom, Elathur, Cheruvannur-Nallalam and Beypore Grama Panchayats to be larger urban areas for the purpose of Part IX A of the Constitution of India with effect from the 1st day of October, 2010. In view of the fact that the General Election 2010 to the Local Self Government Institutions in the State are scheduled to be held on October 23rd and 25th , 2010 so that the newly elected Committees/Councils can take office on 1st November, 2010, the Government have decided to amend the date of effect of the said notification as 1st day of November, 2010, instead of 1st day of October 2010. 346 സ.ഉ(പി) Vol.55/No.1937 20/08/2010 2010 ജൂലൈ 20 ലെ 1490 നമ്പര്‍ അസാധാരണ ഗസറ്റില്‍ 659/2010 നമ്പര്‍ എസ് ആര്‍ ഒ ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭേദഗതികള്‍ 347 Vol.55/No.1890 13/08/2010 2010 ജൂലൈ 20 ലെ 1490 നമ്പര്‍ അസാധാരണ ഗസറ്റില്‍ 659/2010 നമ്പര്‍ എസ് ആര്‍ ഒ ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭേദഗതികള്‍ 348 വാല്യം 55, നമ്പര്‍ 1500 03/07/2010 ഗ്രാമപഞ്ചായത്തുകളിലേയും, ബ്ലോക്ക് പഞ്ചായത്തുകളിലേയും, ജില്ലാ പഞ്ചായത്തുകളിലേയും, നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും, സ്ത്രീകള്‍ക്കും, പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതികളിലും പട്ടികവര്‍ഗ്ഗങ്ങളിലും പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ച്. 349 സ.ഉ(പി) Vol.55/No.1490 02/07/2010 ബ്ലോക്ക്‌ പഞ്ചായത്ത് - രൂപീകരണം - പുന:സംഘടന 350 സ.ഉ(പി) 130/2010/തസ്വഭവ 22/06/2010 കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിങ്ങ് കമ്മിറ്റി) ചട്ടങ്ങള്‍ ഭേദഗതി - എസ്.ആര്‍.ഒ. നമ്പര്‍ 596/2010 351 സ.ഉ(പി) 131/2010/തസ്വഭവ 22/06/2010 കേരള മുനിസിപ്പാലിറ്റി (സ്റ്റാന്റിങ്ങ് കമ്മിറ്റി) ചട്ടങ്ങള്‍ ഭേദഗതി -- എസ്.ആര്‍.ഒ. നമ്പര്‍ 597/2010 352 G.O.(MS) 128/2010/LSGD 21/06/2010 Kerala Municipality Building Rules (Amendment) , 2010 353 വാല്യം 55, നമ്പര്‍ 1351 14/06/2010 SRO NO: 579/2010 - മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും, സ്ത്രീകള്‍ക്കും, പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതികളിലും പട്ടികവര്‍ഗ്ഗങ്ങളിലും പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. 354 വാല്യം 55, നമ്പര്‍ 1312 09/06/2010 SRO NO: 567/2010 - പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട്‌ കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടയ്ക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി പരിവര്‍ത്തനപ്പെടുത്തി 2010 ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 355 വാല്യം 55, നമ്പര്‍ 1311 09/06/2010 SRO No: 566/2010 - കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടയ്ക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ചെറിയ നഗര പ്രദേശങ്ങള്‍ക്ക് ഓരോ മുനിസിപ്പല്‍ കൌണ്‍സിലുകള്‍ 2010 ഒക്ടോബര്‍ ഒന്നാം തീയതി പ്രാബല്യത്തില്‍ വരത്തക്കവിധം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 356 വാല്യം 55, നമ്പര്‍ 1308 08/06/2010 സംസ്ഥാനത്തെ മുനിസിപ്പല്‍ പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന, ചില ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തെ പ്രസ്തുത മുനിസിപ്പാലിറ്റികളില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച്. 357 വാല്യം 55, നമ്പര്‍ 1307 08/06/2010 തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ ഭൂപ്രദേശത്തിനോട്‌ ചേര്‍ന്ന് കിടക്കുന്ന ചില ഗ്രാമപഞ്ചായത്തുകളെ തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനോടുകൂടി സംയോജിപ്പിക്കുന്നത് സംബന്ധിച്ച്. 358 Vol.55/No.455 25/02/2010 Government have declared that any computer resource in any of the offices of the Government of Kerala or of the Government Undertakings or Board to be a “protected system”, under sub-section (1) of section 70 of the Information technology Act, 2000 (Central Act 21 of 2000). The Government have now decided to authorise certain persons to access protected system notified under sub-section (1) of 70 of the said Act. 359 Vol.55/No.457 25/02/2010 The Kerala Registration of Marriages (Common) Amendment Rules, 2010 360 G.O.(MS) Vol. 55/No. 369 16/02/2010 The Government have decided to declare all the computer resources in the Government Offices/Government Undertakings/Boards of the State of Kerala to be a “Protected System”, under sub-section (1) of section 70 of the Information Technology Act, 2000 (Central Act 21 of 2000).
ആശയങ്ങൾ വസ്തുക്കളായി പ്രതിനിധാനം ചെയ്യപ്പെടുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകളാണ് ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷകൾ.ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങിലെ വസ്തുക്കൾ ഡാറ്റാഫീൽഡു(data field)കളും അവയുമായി ബന്ധപ്പെട്ട, മെത്തേഡുകൾ എന്ന് അറിയപ്പെടുന്ന പ്രക്രിയകളും ഉൾപ്പെടുന്നതാണ്. ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങിന്റെ കരട് ആശയങ്ങൾ ആദ്യമായി രൂപം കൊണ്ടത് 1960 കളിൽ എം ഐ റ്റി(Massachsets Institute Of Technology) കൃത്രിമ ബുദ്ധി (Artificial Intelligence) ലാബിൽ നിന്നാണ്. ലിസ്പ് (LISP) ഭാഷയിലാണ് ഇതിന്റെ ചില സങ്കേതങ്ങൾ ആദ്യമായി പ്രാവർത്തികമാക്കിയതെങ്കിലും ആദ്യത്തെ സമ്പൂർണ്ണ ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ എന്ന് അറിയപ്പെടുന്നത് സ്മാൾ ടാക് (Smalltalk) ആണ്. ഒബ്ജക്റ്റുകളുടെ ഒരു സവിശേഷത, ഒരു വസ്തുവിന്റെ സ്വന്തം നടപടിക്രമങ്ങൾക്ക് അതിന്റേതായ ഡാറ്റാ ഫീൽഡുകൾ ആക്സസ് ചെയ്യാനും പലപ്പോഴും പരിഷ്കരിക്കാനും കഴിയും (വസ്തുക്കൾക്ക് ഇപ്രകാരമുള്ള നോട്ടേഷനുകൾ ഉപയോഗിക്കുന്നുthis or self). ഒ‌ഒ‌പിയിൽ(OOP), കമ്പ്യൂട്ടർ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് അവ പരസ്പരം ഇടപഴകുന്ന ഒബ്‌ജക്റ്റുകളിൽ നിന്നാണ്.[1][2]ഒ‌ഒ‌പി ഭാഷകൾ‌ വൈവിധ്യമാർ‌ന്നതാണ്, പക്ഷേ ഏറ്റവും പ്രചാരമുള്ളവ ക്ലാസ് അധിഷ്ഠിതമാണ്, അതായത് വസ്തുക്കൾ‌ ക്ലാസുകളുടെ ഉദാഹരണങ്ങളാണ്, അവ അവയുടെ തരങ്ങളും(types) നിർ‌ണ്ണയിക്കുന്നു. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പല പ്രോഗ്രാമിംഗ് ഭാഷകളും (സി++, ജാവ, പൈത്തൺ മുതലായവ) മൾട്ടി-പാരഡിഗം ആണ്, അവ ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിംഗിനെ ഗ്രേറ്റർ അല്ലെങ്കിൽ ലേസ്സർ ആയി പിന്തുണയ്ക്കുന്നു, സാധാരണ പ്രോസീജിറൽ പ്രോഗ്രാമിംഗ്, ഇംമ്പറേറ്റീവ് പ്രോഗ്രാമിംഗ് എന്നിവയുടെ സംയോജനമാണ്. ജാവ,പിഎച്ച്പി, സി ഷാർപ്പ്(C#), സി++, പൈത്തൺ, ആർ(R),വിഷ്വൽ ബേസിക്ക്.നെറ്റ്, ജാവാസ്ക്രിപ്റ്റ്, റൂബി, പേൾ, ഒബജക്ട് പാസ്കൽ, ഒബജക്ടീവ് സി, ഡാർട്ട്, സ്വിഫ്റ്റ്, സ്കാല,കോട്ലിൻ,കോമൺ ലിസ്പ്,മാറ്റ്ലാബ് എന്നിവയാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷകൾ.[3] സവിശേഷതകൾതിരുത്തുക ഒബ്‌ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിംഗിൽ ഒബ്‌ജക്റ്റുകൾ ഉപയോഗിക്കുന്നു, എന്നാൽ ഒഒപിയെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭാഷകളിൽ ബന്ധപ്പെട്ട എല്ലാ സാങ്കേതികതകളും ഘടനകളും നേരിട്ട് പിന്തുണയ്ക്കുന്നില്ല. ശ്രദ്ധേയമായ ഒഴിവാക്കലുകൾക്കൊപ്പം ചുവടെ ലിസ്റ്റുചെയ്‌തിരിക്കുന്ന സവിശേഷതകൾ ശക്തമായ ക്ലാസ്- ഒബ്‌ജക്റ്റ്-ഓറിയന്റഡ് (അല്ലെങ്കിൽ ഒഒപി പിന്തുണയുള്ള മൾട്ടി-പാരഡിഗം) ആയി കണക്കാക്കപ്പെടുന്ന ഭാഷകളിൽ സാധാരണമാണ്.[4][5][6][7] ഇതും കാണുക: പ്രോഗ്രാമിംഗ് ഭാഷകളുടെ താരതമ്യം (ഒബ്ജക്റ്റ്-ഓറിയന്റഡ് പ്രോഗ്രാമിംഗ്) ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് പദങ്ങളുടെ പട്ടിക ഒഒപി ഇതര ഭാഷകളുമായുള്ള പങ്കിടൽതിരുത്തുക പൂർണ്ണസംഖ്യകളും ആൽഫാന്യൂമെറിക് പ്രതീകങ്ങളും പോലുള്ള അന്തർനിർമ്മിത ഡാറ്റ തരങ്ങളിൽ ഫോർമാറ്റുചെയ്‌ത വിവരങ്ങൾ സംഭരിക്കാൻ കഴിയുന്ന വേരിയബിളുകൾ. മെമ്മറി പോയിന്ററുകൾ ഉപയോഗിച്ച് വേരിയബിളുകൾ സംയോജിപ്പിക്കുന്നതിന്റെ ഫലമായി അന്തർനിർമ്മിതമായ അല്ലെങ്കിൽ സ്ട്രിംഗുകൾ, ലിസ്റ്റുകൾ, ഹാഷ് ടേബിളുകൾ എന്നിവ പോലുള്ള ഡാറ്റാ ഘടനകൾ ഇതിൽ ഉൾപ്പെട്ടേക്കാം. പ്രോസീജീഴേസ് - ഫംഗ്ഷനുകൾ, രീതികൾ, റുട്ടീനുകൾ അല്ലെങ്കിൽ സബ്റൂട്ടീനുകൾ എന്നും അറിയപ്പെടുന്നു - അവ ഇൻപുട്ട് എടുക്കുകയും ഔട്ട്പുട്ട് സൃഷ്ടിക്കുകയും ഡാറ്റ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ആധുനിക ഭാഷകളിൽ ലൂപ്പുകളും കണ്ടീഷണലുകളും പോലുള്ള സ്ട്രക്ചേർഡ് പ്രോഗ്രാമിങ് കൺസ്ട്രക്ടറുകളും ഉൾപ്പെടുന്നു. അവലംബംതിരുത്തുക ↑ Kindler, E.; Krivy, I. (2011). "Object-Oriented Simulation of systems with sophisticated control". International Journal of General Systems: 313–343. Cite journal requires |journal= (help) ↑ Lewis, John; Loftus, William (2008). Java Software Solutions Foundations of Programming Design 6th ed. Pearson Education Inc. ISBN 978-0-321-53205-3. , section 1.6 "Object-Oriented Programming" ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-11. ↑ Deborah J. Armstrong. The Quarks of Object-Oriented Development. A survey of nearly 40 years of computing literature which identified a number of fundamental concepts found in the large majority of definitions of OOP, in descending order of popularity: Inheritance, Object, Class, Encapsulation, Method, Message Passing, Polymorphism, and Abstraction. ↑ John C. Mitchell, Concepts in programming languages, Cambridge University Press, 2003, ISBN 0-521-78098-5, p.278. Lists: Dynamic dispatch, abstraction, subtype polymorphism, and inheritance. ↑ Michael Lee Scott, Programming language pragmatics, Edition 2, Morgan Kaufmann, 2006, ISBN 0-12-633951-1, p. 470. Lists encapsulation, inheritance, and dynamic dispatch. ↑ Pierce, Benjamin (2002). Types and Programming Languages. MIT Press. ISBN 978-0-262-16209-8. , section 18.1 "What is Object-Oriented Programming?" Lists: Dynamic dispatch, encapsulation or multi-methods (multiple dispatch), subtype polymorphism, inheritance or delegation, open recursion ("this"/"self") പ്രോഗ്രാമിങ് ഭാഷകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. "https://ml.wikipedia.org/w/index.php?title=ഒബ്ജക്റ്റ്_ഓറിയന്റഡ്_പ്രോഗ്രാമിങ്_ഭാഷ&oldid=3703483" എന്ന താളിൽനിന്ന് ശേഖരിച്ചത്
ജീവിതം അതിന്റെ മഹിമയില്‍:അപൂര്‍‍വ്വതയുടെ മഹിമ, എല്ലായ്പ്പോഴും അത്ഭുതകരം. ഇവിടെയാണ്‌ അറേബ്യയുടെ നാമരഹിതമായ എല്ലാ സുഗന്ധങ്ങളും കിടക്കുന്നത്. ഇതു പോലൊരു മണല്‍പ്പരപ്പില്‍, ഇതു പോലെ മാറി വരുന്ന മറ്റു ഭൂഭാഗങ്ങളിലും." (മക്കയിലേക്കൊരു പാത) ഓര്ക്കാപ്പുറത്ത് നേരിടേണ്ടി വന്ന ഒരു ആക്രമണത്തിന്റെ കഥ പറഞ്ഞ് കൊണ്ടാണ്‌ ശ്രീ.മുസഫര്‍ മരുഭൂമിയുടെ അത്ഭുതകാഴ്ചകളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നത്. മൌനമാണ്‌ ഏറ്റവും ശക്തമായ ഭാഷയെന്ന് ഏറ്റ് പറയുന്ന റജാലിലെ കല്ലുകള്‍ മുതല്‍ നിലാവ് കുടിച്ച കള്ളിമുള്‍ ചെടികളിലൂടെ, നീല പുടവ പുതച്ച് കിടക്കുന്ന അഖ്ബ കടലിക്കിലൂടെ, മദായിന്‍ സാലിഹിലെ ശിലാഭവനങ്ങളിലൂടെ വാദി അല്‍ അമ്മാരിയയിലെ ഭൂമിയുടെ അറ്റം വരെയുള്ള യാത്രയിലുടനീളം സൌദി അറേബ്യയുടെ ചരിത്രവും വര്‍ത്തമാനവും മാത്രമല്ല അനാവൃതമാകുന്നത്.ഓരോ കാഴ്ചയും ഉണര്ത്തിയ അനുഭൂതിയും കവിത തുളുമ്പും ഭാഷയിലൂടെ ഗ്രന്‌ഥ കര്ത്താവ് നമുക്ക് പകര്‍ന്ന് തരുന്നു.മറ്റ് യാത്രാ വിവരണങ്ങളില്‍ നിന്ന് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നതും അത് തന്നെയാണ്. ഒരു മണല്‍ക്കാറ്റിനു ശേഷമെന്നോണം മനസ്സിലെ വരണ്ടയൊരു മരുഭൂ ചിത്രത്തെ പൂത്തുലഞ്ഞ് നില്ക്കുന്ന ഒരു മരുപ്പച്ചയായി മാറ്റുന്നുണ്ട് ഈ വായന. മരുഭൂമിയുടെ ആത്മകഥ വി.മുസഫര്‍ അഹമ്മദ് കറന്റ് ബുക്സ് (അനുബന്ധം :ജലയുദ്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ അദ്ധ്യായം വായിക്കുമ്പോള്‍ അമ്മയുടെ വയറ്റില്‍ നിന്നേ ചുറ്റുമുള്ള ജലപരപ്പിനെ അതിലെ വേലിയേറ്റ വേലിയിറക്കങ്ങളെ തൊട്ടറിഞ്ഞ ജെസീക്കയും ജലത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായി മാറിയ ആതിയിലെ ദിനകരനുമായിരുന്നു എന്റെ മനസ്സില്‍.വായിച്ചടയ്ക്കുന്ന പുസ്തകങ്ങളില്‍ നിന്നും പിന്നീടുള്ള ജീവിതത്തിലേക്ക് എന്നോടൊപ്പം ഇറങ്ങി വരുന്ന ഇത്തരം കഥാപാത്രങ്ങളാണ്‌ വായനയില്‍ നിന്നുള്ള ഏറ്റവും വലിയ സമ്പാദ്യവും.)
ഹോസ്പിസ് പരിചരണത്തിന്റെ തുടക്കക്കാരി ,ഇംഗ്ലണ്ടിലെ സെന്റ് .ക്രിസ്റ്റഫര്‍ ഹോസ്പിറ്റലിന്റെ സ്ഥാപക, പാലിയേറ്റീവ് കെയറിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റേതായ ഒരു സ്ഥാനം നല്‍കുന്നതില്‍ പരിശ്രമിച്ച വ്യക്തി, നഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, ഫിസിഷ്യന്‍, ഏഴുത്തുകാരി, സ്വമേധയാ ഉള്ള ദയാവധത്തെ എതിര്‍ക്കുകയും അതിന് വേണ്ടി വാദിക്കുകയും പരിശ്രമിക്കുകയും ചെയ്ത വ്യക്തിത്വം ഇതെല്ലാമാണ് ഡാം സിസിലി മേരി സ്‌ട്രോസ് സോണ്ടേഴ്‌സ് എന്ന സിസിലി സോണ്ടേര്‍ഴ്‌സ്.ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ബാര്‍നെറ്റില്‍ ചാര്‍ട്ടേര്‍ഡ് സര്‍വെയറും ഭൂഉടമയുമായ ഫിലിപ്പ് ഗോര്‍ഡന്‍ സോണ്ടേഴ്‌സിന്റെയും മേരി ക്രിസ്റ്റ്യന്‍ നെറ്റിറെ ദമ്പതികളുടെ മൂത്തമകളയായി 1918 ജൂണ്‍ 22ന് ജനനം.രണ്ട് ഇളയ സഹോദരങ്ങള്‍.ജോണ്‍ ഫ്രെഡറിക് സ്റ്റെഡി സോണ്ടേഴ്‌സ്, ക്രിസ്റ്റഫര്‍ ഗോര്‍ഡന്‍ സ്ട്രോസ് സോണ്ടേഴ്‌സ്. പ്രാഥമിക വിദ്യാഭ്യാസം റോഡിയന്‍ സ്‌കൂളില്‍(1932-1937)പൂര്‍ത്തിയാക്കിയ ശേഷം 1938ല്‍ ഒക്സ്ഫോര്‍ഡിലെ സെന്റ് ആന്‍സ് കോളേജില്‍ രാഷ്ട്രീയം ,തത്വചിന്ത,സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ പഠനം.1940 -1944 ഉണ്ടായ രണ്ടാം ലോകമഹായുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രുഷിക്കാന്‍ നഴ്‌സ്ആകണമെന്ന് തീരുമാനിക്കുകയും സെന്റ് തോമസ് ഹോസ്പിറ്റലിലെ നെറ്റിoഗേല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ പരിശീലനം നേടുകയും ചെയ്യ്തു.1944ല്‍ നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സെന്റ് ആന്‍സ് കോളേജിലേക്ക് മടങ്ങിയ അവര്‍ 1945ല്‍ ബി എ നേടി,1947ല്‍ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കറായി യോഗ്യതയും നേടി .ഇന്നത്തെ കിംഗ്‌സ് കോളേജ് ലണ്ടന്‍ ജി കെ ടി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ (സെന്റ് തോമസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സ്‌കൂള്‍)ളില്‍ നിന്നും 1957ല്‍ ഡോക്ടറായി എംബിബിസ് യോഗ്യത നേടുകയും ചെയ്തു. 1948 ല്‍ വാര്‍സോ ഗെട്ടോയില്‍ നിന്ന് രക്ഷപെട്ട വെയിറ്ററായി ജോലി നോക്കിയിരുന്ന എലാ മേജര്‍ ''ഡേവിഡ്''ടാസ്മ എന്ന ഒരു പോളിഷ് ജ്യുവിഷ് കാന്‍സര്‍ ബാധിച്ചു മരിച്ച അഭയാര്‍ത്ഥി രോഗിയോടുള്ള ആത്മബന്ധം ഒരിക്കലും മറക്കാനാത്ത ഏടായി സിസിലി സോണ്ടേഴ്‌സിന്റെ ജീവിതത്തില്‍ കാണപ്പെട്ടു .മരണ സമയത്തു തന്റെ കൈവശമുണ്ടായിരുന്ന 500ഡോളര്‍ (2019ല്‍ 18,000 ഡോളറിന് തുല്യം )അദ്ദേഹം അവര്‍ക്ക് കൈമാറി(a window in your home).ആദ്യമായി ലഭിച്ച ഈ മൂലധനമാണ് ലണ്ടനിലെ സിഡെന്‍ഹാമിലെ സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ആയിത്തീരുന്ന ആശയം മുളയ്ക്കാന്‍ സഹായിച്ചത്.ഇന്നും ക്രിസ്റ്റഫര്‍ ഹോസ്പിറ്റലിന്റെ മുന്നിലുള്ള കവാടത്തിന്റെ കണ്ണാടിയില്‍ അത് എഴുതിയിരിക്കുന്നു.ഒരു സോഷ്യല്‍ വര്‍ക്കറായി ജോലി നോക്കിയിരുന്ന സമയത്തു ക്രിസ്ത്യന്‍ ആശയങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുകയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യ്തു.1940കലുടെ അവസാനത്തില്‍ സിസിലി ബേസ്വാട്ടറിലെ 'St Luke home for dying poor'ല്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ തുടങ്ങി,ഈ പരിശീലനങ്ങള്‍ അവരെ ഒരു മികച്ച ഫിസിഷ്യന്‍ ആകുന്നതില്‍ സഹായിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയയിലെ കത്തോലിക്കാ സ്ഥാപനമായ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ ജോലി ചെയ്യാന്‍ ആരംഭിക്കുകയും ഏഴുവര്‍ഷത്തോളം ''വേദന''(Pain)എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടത്തുകയും ചെയ്തു.അവിടെ വച്ചാണ് ആന്റണി മിച്‌നിവിച്‌സ് എന്ന രോഗിയെ പരിചയപ്പെടുകയും ഒരാത്മബന്ധമാവുകയും എന്നാല്‍ 1960ല്‍ ആ രോഗി മരണപ്പെടുകയും 1961ല്‍ മരണപ്പെട്ട തന്റെ അച്ഛന്റെ മരണത്തോട് ബന്ധിപ്പിക്കുകയും ചെയ്യ്തു.അവിടെ വച്ച് ഉണ്ടായ ഈ സംഭവത്തില്‍ നിന്നും അവരുടെ മനസ്സിലേക്ക് പിന്നീട് 'pathological grieving'എന്ന ചിന്ത കടന്ന് വരുകയും ചെയ്യ്തു.പക്ഷേ സിസിലിയുടെ മനസ്സില്‍ ഇതിന് മുന്‍പേ തന്നെ തനിക്ക് ഹോസ്പിസ് ആരംഭിക്കണം എന്ന ആശ ഉണ്ടായിരുന്നു.അതിനു ആന്റണി മിച്‌നിവിച്‌സി ന്റെ മരണം കാരണമാവുകയും ചെയ്തു .വളരെ പ്രയാസങ്ങള്‍ അനുഭവിചാണ് അദ്ദേഹം കടന്ന് പോയത്.അതില്‍ നിന്നും ഒരു കാര്യം സിസിലി തീര്‍ച്ചപ്പെടുത്തി 'as the body becomes weaker, so the spirit becomes stronger'. നീണ്ട 11വര്‍ഷത്തെ ചിന്തകള്‍ക്ക് ഒടുവിലാണ് സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്ത് .തുടക്കത്തില്‍ സാമ്പത്തികം വലിയ പ്രശ്‌നമായിരുന്നതിനാല്‍ ബൈബിളിലെ 37ആം സങ്കീര്‍ത്തനം വായിച്ചതിന് ശേഷമാണ് (Psalm 37: 'Commit thy way unto the Lord; trust also in him; and he shall bring it to pass') പലരോടും ധനസഹായം തേടിയതെന്ന് സിസിലി എപ്പോഴും പറയുകയുണ്ടായിരുന്നു.അക്കാലത്തു മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ മെഡിക്കല്‍ ഓഫീസറായി ജോലി നോക്കിയിരുന്ന ആല്‍ബെര്‍ട്ടീന്‍ വിന്നറുടെ പിന്തുണ സിസിലിക്ക് ലഭിച്ചിരുന്നു.പിന്നീട് ആല്‍ബെര്‍ട്ടീന്‍ വിന്നര്‍ ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ജോലി നോക്കുകയും ചെയ്തു .1965ല്‍ സിസിലി Officer of the Order of the British Empire ആയി നിയമിതയായി .1967ല്‍ സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ലോകത്തിലെ തന്നെ ആദ്യത്തെ ഹോസ്പിസ് എന്ന ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ച ആശുപത്രിയായി മാറി.രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശാരീരികവും സാമൂഹികവും മാനസികവും ആത്മീയവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അധ്യാപനവും ഗവേഷണവും വിദഗ്ദ്ധരുടെ നിര്‍ദേശങ്ങളുടെയും സഹായത്തോടെ നടപ്പാക്കുകയും അതിലൂടെ രോഗികളുടെ വേദനയും രോഗലക്ഷണ പരിഹാരവും സമഗ്രമായ പരിചരണവുമായി സംയോചിപ്പിക്കുക എന്ന ആശയത്തിലാണ് ഹോസ്പിസ് സ്ഥാപിതമായത് .സെന്റ്ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ഫിലോസഫി തന്നെ 'you matter because you are you, you matter to the last moment of your life'.എന്നതായിരുന്നു.1960 കളില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് മനസിലായത് സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ രൂപകല്പന ചെയ്യ്തിരിക്കുന്നത് ' home from home'എന്ന ആശയത്തിലാണ് .ശാരീരികവും മാനസികവുമായ ഒരു മികച്ച അന്തരീക്ഷo സൃഷ്ടിക്കുക.ഒരിക്കലും രോഗിക്ക് താന്‍ ഹോസ്പിറ്റലില്‍ ആണെന്നുള്ള ചിന്ത ഉണ്ടാകാത്ത രീതിയില്‍ പൂന്തോട്ടങ്ങളും ചെടികളും ,എഴുതുവാനും വായിക്കുവാനും ഇടം എന്നിവയെല്ലാം ആ ഹോസ്പിറ്റലില്‍ ചെയ്തിരുന്നു .അതിനായി ഏറെ കഠിന പ്രയത്‌നങ്ങള്‍ ചെയ്ത അവര്‍ 1967 മുതല്‍ അതിന്റെ മെഡിക്കല്‍ ഡിറക്ടറായും 1985മുതല്‍ അതിന്റെ ചെയര്‍പഴ്‌സണായും 2000മുതല്‍ പ്രസിഡെന്റ് ആയും സേവനമനുഷ്ഠിച്ചു . സെന്റ്ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ പൂര്‍ണ്ണമായും ഹോസ്പിസ് പരിചരണത്തിന് മാത്രമുള്ളതാണെന്ന് ശക്തമായി വാദിച്ച അവര്‍ AIDS പോലുള്ള രോഗം ബാധിച്ചവരെ അഡ്മിറ്റ് ചെയ്യാന്‍ വിമുഖത അറിയിക്കുകയും ചെയ്യ്തു.അതും പ്രകാരം സെക്രട്ടറിക് ഇപ്രകാരം എഴുതി:'we have strong reservations about the use of our existing inpatient facilities for AIDS patients', explaining in a memorandum to the Select Committee on Social Services: 'A hospice ward is a very personal place, welcoming families, with their children, to be with the dying family member. Among them, I believe, there would be many who would extremely fearful of doing this if they knew AIDS patients were being admitted. However irrational, this fear is a very real matter, and would be an added burden on those facing the loss of loved ones.' സിസിലിയാണ് വേദന(Total Pain) എന്ന ആശയം കൊണ്ട് വന്നത് :'total pain', which included physical, emotional, social, and spiritual distress. യുകെ മെഡിക്കല്‍ എത്തിക്‌സിന്റെ ചരിത്രത്തില്‍ സോണ്ടേഴ്‌സ് പ്രധാന പങ്കുവഹിച്ചു. ആന്‍ഡ്രൂ മെഫെമിന്റെ ഉപദേശകയായിരുന്നു അവര്‍. സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് മെഡിക്കല്‍ എത്തിക്‌സിന്റെ മുന്‍ഗാമിയായ ലണ്ടന്‍ മെഡിക്കല്‍ ഗ്രൂപ്പ് (എല്‍എംജി) സ്ഥാപിക്കാന്‍ റവ. എഡ്വേര്‍ഡ് ഷോട്ടറിനെ നയിച്ച റിപ്പോര്‍ട്ട്, പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എത്തിക്‌സ്. വേദനയെക്കുറിച്ചുള്ള ആദ്യത്തെ എല്‍എംജി പ്രഭാഷണങ്ങളിലൊന്ന് അവര്‍ 1972 ഓടെ 'ടെര്‍മിനല്‍ വേദനയുടെ സ്വഭാവവും മാനേജ്‌മെന്റും' ആക്കി മാറ്റി. ഗ്രേറ്റ് ബ്രിട്ടനുചുറ്റും വളര്‍ന്നുവന്ന എല്‍എംജിയുടെയും മറ്റ് മെഡിക്കല്‍ ഗ്രൂപ്പുകളുടെയും ആവര്‍ത്തിച്ചുള്ളതും അഭ്യര്‍ത്ഥിച്ചതുമായ പ്രഭാഷണങ്ങളില്‍ ഒന്നായി ഇത് മാറി, അവിടെ അവരുടെ ഉദ്ഘാടന പ്രഭാഷണമായി ഇത് പലപ്പോഴും നല്‍കിയിരുന്നു.മരിക്കുന്ന രോഗിയുടെ പരിചരണത്തെക്കുറിച്ചുള്ള അവളുടെ പ്രസംഗം എല്‍എംജി അതിന്റെ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സിന്റെ മുന്‍ഗാമിയായ ഡോക്യുമെന്റേഷന്‍ ഇന്‍ മെഡിക്കല്‍ എത്തിക്‌സില്‍ അച്ചടിച്ചു. സ്വമേധയാ ദയാവധത്തെ അവര്‍ ശക്തമായി എതിര്‍ത്തു. ഇത് ഒരുപക്ഷേ ഇത് അവരുടെ ക്രിസ്തീയ വിശ്വാസം മൂലമാണ്, പക്ഷേ ഇത് ഒരിക്കലും ആവശ്യമില്ലെന്നും അവര്‍ വാദിച്ചു, കാരണം ഫലപ്രദമായ വേദന നിയന്ത്രണം എല്ലായ്‌പ്പോഴും സാധ്യമാണ്. എന്നിരുന്നാലും, ദയാവധ ചര്‍ച്ചയില്‍ ഇരുവിഭാഗവും അനാവശ്യ വേദനയ്ക്കും വ്യക്തിപരമായ അന്തസ്സ് നഷ്ടപ്പെടുന്നതിനും എതിരാണെന്ന് അവര്‍ വാദിച്ചു. 2002ല്‍ സിസിലി ഒരു പുതിയ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ തുടക്കം കുറിച്ചു 'Cicely Saunders International'ഇതിന്റെ തുടക്കത്തിലെ ട്രസ്റ്റിയും പ്രസിഡെന്റും അവര്‍ തന്നെയായിരുന്നു . ആ ചാരിറ്റി സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം തന്നെ ദീര്‍ഘകാല രോഗമുള്ള എല്ലാ രോഗികളുടെയും പരിചരണവും ചികിത്സയും മെച്ചപ്പെടുത്തുന്നതിനായി ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക ,ആവശ്യമുള്ള എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള സ്വാന്തന പരിചരണം ലഭ്യമാക്കുക,രോഗിയുടേയും കുടുംബത്തിന്റെയും ആവശ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക,പ്രായമായവരെയും അവശത അനുഭവിക്കുന്നവരേയും സഹായിക്കുക എന്നതായിരുന്നു.87മത്തെ വയസ്സില്‍ breast cancer പിടിപെട്ട സിസിലി ആ സമയത്തും തന്റെ കര്‍മ്മ മേഖലകളില്‍ നിറസാന്നിദ്ധ്യമായി തുടര്‍ന്നു .2005ല്‍ സിസിലി സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റലില്‍ നിന്നും ഈ ലോകത്തോട് വിട പറയുമ്പോള്‍ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന് നികത്താനാകാത്ത വലിയ നഷ്ടമായി അത് തുടരുന്നു . Biography: She is the subject of a biography, Cicely Saunders: A Life and Legacy, published in 2018 to mark the 100th anniversary of her birth.Google honoured her with a Google Doodle.
ഒരു ഭാരതീയ പുരാണ കഥാപാത്രമാണ് നന്ദഗോപർ. മഥുരാവസിയായ ഗോപരാജാവും ഉഗ്രസേനന്റെ സാമന്തനുമായ ഇദ്ദേഹം ശ്രീകൃഷ്ണന്റെ വളർത്തച്ഛനാണ്. നന്ദഗോപരും യശോദയും ഉണ്ണിക്കണ്ണനെ ഊഞ്ഞാലാട്ടുന്നു. നന്ദഗോപരുടെ പൂർവജന്മത്തെപ്പറ്റി രണ്ടു കഥകളുണ്ട്. അഷ്ടവസുക്കളിൽ ഒരാളായ ദ്രോണരും ഭാര്യയായ കൃപിയു൦ കൂടി ഒരിക്കൽ ദേവോചിതമല്ലാത്ത ഒരു തെറ്റു ചെയ്തു. ആ തെറ്റ് കണ്ടെത്തിയ ബ്രഹ്മാവ് അവർ ഗോപന്മാരുടെ വംശത്തിൽ പോയി ജനിക്കട്ടെ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി ദ്രോണരും ധരയും ബ്രഹ്മാവിനോട് കേണപേക്ഷിച്ചു. വിഷ്ണുഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ ജനിക്കുമെന്നും, ആ ജന്മത്തിനുശേഷം അവർക്ക് ശാപമോക്ഷം ലഭിക്കുമെന്നും ബ്രഹ്മാവ് അനുഗ്രഹിച്ചു. അങ്ങനെ ദ്രോണർ നന്ദഗോപരും ധര യശോദയുമായി ജന്മമെടുത്തു. മറ്റൊരു കഥ ഇതാണ്. ഒരിക്കൽ ചന്ദ്രസേനൻ എന്നൊരു രാജാവ് ഉജ്ജയിനിയിലുള്ള മഹാകാള ക്ഷേത്രത്തിൽ തപസ്സിരുന്നു. തപസ്സിൽ പ്രസാദിച്ച ശിവൻ അദ്ദേഹത്തിന് തന്റെ എല്ലാ ഇംഗിതങ്ങളും നിറവേറ്റിക്കൊടുക്കുന്ന ഒരു രത്നം സമ്മാനിച്ചു. അന്യരാജാക്കന്മാർ ഈ രത്നത്തിനുവേണ്ടി ചന്ദ്രസേന രാജാവിനെതിരായി പടവെട്ടി. രാജാവ് വീണ്ടും വന്നു ക്ഷേത്രത്തിൽ അഭയംപ്രാപിച്ചു. ആ ഘട്ടത്തിൽ ഉജ്ജയിനിയിലുള്ള ഒരു ഗോപികയ്ക്ക് ശ്രീകരൻ എന്ന ഒരു പുത്രൻ ജനിച്ചു. ബാല്യത്തിൽ ത്തന്നെ ഈശ്വരഭക്തനായിത്തീർന്ന ശ്രീകരൻ മഹാകാളക്ഷേത്രത്തിൽ വന്ന് ഭജനമിരിക്കുകയും ശിവപ്രസാദം കൈവരിക്കുകയും ചെയ്തു. ചന്ദ്രസേനനെ അന്വേഷിച്ചുവന്ന ശത്രുരാജാക്കന്മാർക്ക് ശ്രീകരന്റെ അഭൌമിക പ്രകാശം നിമിത്തം അങ്ങോട്ടടുക്കാൻ കഴിഞ്ഞില്ല. ഇതിൽ അത്ഭുതപരതന്ത്രരായ അവരുടെ മുമ്പിൽ ഹനുമാൻ പ്രത്യക്ഷപ്പെട്ട് ശ്രീകരൻ വെറുമൊരു കാലിച്ചെറുക്കനല്ലെന്നും ഈശ്വരൻ അവനിൽ പ്രസാദിച്ചിരിക്കുന്നു എന്നും പറഞ്ഞു. കൂടാതെ, അവൻ എട്ടാം ജന്മത്തിൽ അമ്പാടിയിൽ നന്ദഗോപർ എന്ന പേരിൽ ജനിക്കുമെന്നും അന്ന് നന്ദഗോപരുടെ പുത്രനായി മഹാവിഷ്ണു ജനിക്കുമെന്നുംകൂടി അരുൾചെയ്തു. ഈ ശ്രീകരന്റെ എട്ടാം ജന്മമാണ് നന്ദഗോപർ എന്ന് കരുതപ്പെടുന്നു. പിന്നീട് നന്ദഗോപരുടെ മകളായി ജനിച്ച മായാഭഗവതിയെ വസുദേവൻ ദേവകിയുടെ സമീപത്തും ശ്രീകൃഷ്ണനെ യശോദയുടെ സമീപത്തും കിടത്തി. ശ്രീകൃഷ്ണൻ യശോദയുടെയും വസുദേവരുടെയും മകനായി ഗോകുലത്തിൽ വളർന്നു. അക്രൂരൻ വന്നു കംസന്റെ രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോകുംവരെ കൃഷ്ണൻ അവരോടൊപ്പമാണ് വസിച്ചിരുന്നത്. മകനോടൊപ്പം മഥുരയിൽ എത്തിയ നന്ദഗോപർ കംസവധത്തിനുശേഷം മാത്രമേ ശ്രീകൃഷ്ണൻ വസുദേവപുത്രനാണ് എന്ന യാഥാർഥ്യ മറിഞ്ഞുള്ളൂ. ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നന്ദഗോപർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
ഹൈദരാബാദ്, 06 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 07 തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം മത്സരത്തിൽ കാലിക്കറ്റ് ഹീറോസും കൊൽക്കത്ത തണ്ടർബോൾട്ടും പരസ്പരം ഏറ്റുമുട്ടാനുള്ള ഒരുക്കത്തിലാണ്. ഇതിനു മുന്നോടിയായി കാലിക്കറ്റ് ഹീറോ താരം അജിത് ലാൽ തന്റെ വോളിബോളിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിച്ചു. “എന്റെ മാതാപിതാക്കൾ എന്റെ വോളിബോൾ കരിയറിന് പിന്തുണയാണ്, എന്റെ അച്ഛൻ കുവൈറ്റിൽ ഒരു തൊഴിലാളിയാണ്, എന്റെ അമ്മ ഒരു വീട്ടമ്മയാണ്, ഞാൻ എന്റെ പിതാവിനൊപ്പം കൂടുതൽ സമയം ചെലവഴിച്ചിട്ടില്ല. മൂന്നു വർഷത്തിലൊരിക്കൽ അമ്മയെയും എന്നെയും കാണാൻ വരും. വീട്ടിൽ വരുമ്പോഴെല്ലാം അവൻ ഞങ്ങളുടെ കൂടെ മൂന്ന് മാസം ചിലവഴിക്കും. ഞാൻ കുവൈറ്റിൽ അച്ഛനെ കാണാൻ പോയിട്ടില്ല. ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞങ്ങൾക്കിപ്പോൾ അത് ശീലമായി.” കാലിക്കറ്റ് ഹീറോസ് ടീമിന്റെ ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ച അജിത്‌ലാൽ സി പറഞ്ഞു, “ഞങ്ങളുടെ തയ്യാറെടുപ്പുകൾ വളരെ നന്നായി നടക്കുന്നു, ഞങ്ങൾ നാളത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ്, അവസാനം വരെ പോരാടുക എന്നതാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ, ഞങ്ങൾ ജയിച്ചാലും തോറ്റാലും, ഞങ്ങൾ ൽഅവസാന ഘട്ടം വരെ പോരാടും.” അജിത് ലാൽ പറഞ്ഞു എങ്ങനെയാണ് സ്‌പോർട്‌സിൽ എത്തിയത് എന്ന് ചോദിച്ചപ്പോൾ കാലിക്കറ്റിന്റെ അറ്റാക്കർ പറഞ്ഞു, “എന്റെ അച്ഛനും വോളിബോൾ കളിക്കാരനായതിനാൽ ഞാൻ വോളിബോൾ കളിക്കാൻ തുടങ്ങി. പത്താം ക്ലാസിന് ശേഷമാണ് ഞാൻ ഗെയിം കളിക്കാൻ തുടങ്ങിയത്. എന്റെ കുടുംബത്തിന്റെ അവസ്ഥ അത്ര നല്ലതല്ലായിരുന്നു. എന്റെ ജീവിതത്തിൽ വളരെ വൈകിയാണ് കളി പഠിക്കുന്നത്. ജില്ലാ തലത്തിലും ക്ലബ്ബ് തലത്തിലും കളിച്ചിട്ടുള്ള എന്റെ അച്ഛൻ ഒരു കർഷകനാണ്, എന്റെ അമ്മ ഒരു വീട്ടമ്മയാണ്. എന്റെ അച്ഛൻ ഇപ്പോഴും ക്ലബ്ബിനായി കളിക്കുന്നു.” അജിത് ലാൽ പറഞ്ഞു തന്റെ വോളിബോൾ കരിയറിൽ തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും മുതലെടുക്കുന്നതിനെക്കുറിച്ചും 25-കാരൻ സംസാരിച്ചു, “എന്റെ ജീവിതത്തിൽ എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു, അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തിൽ ഞാൻ മാത്രമാണ്. പന്ത്രണ്ടാം ക്ലാസ് പാസായി കോളേജിൽ പോകുന്നത്, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെയുള്ളത്, കോളേജ് കാലഘട്ടത്തിൽ വോളിബോൾ കളിയെക്കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു, എന്നിരുന്നാലും, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചതിനാൽ ഞാൻ ബിരുദം പൂർത്തിയാക്കിയില്ല. സ്‌പോർട്‌സ് ക്വാട്ട. അതിനുശേഷം, പ്രൊഫഷണൽ വോളിബോൾ കളിക്കുന്നതിലാണ് ഞാൻ എന്റെ മുഴുവൻ ശ്രദ്ധയും വെച്ചത്” അജിത് പറഞ്ഞു. 2022 ഫെബ്രുവരി 07 തിങ്കളാഴ്ച്ച ഇന്ത്യൻ സമയം 7 മണിക്ക് ഹൈദരാബാദിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം മത്സരത്തിൽ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ കാലിക്കറ്റ് ഹീറോസ് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും. Prime Volley Share WhatsAppFacebookTwitterTelegramEmail Newsroom Prev Post “മികച്ച ആരാധകരുള്ള വലിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്” – ആൽവാരോ വാസ്കസ് Next Post ഇന്ത്യയുടെ സ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്, വീണ്ടും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചൊരു എട്ടാം വിക്കറ്റ് കൂട്ടുകെട്ട്
''ജോർജ്ജ് സാറേ ഒരഭ്യുദയകാംക്ഷി എന്ന നിലയിൽ ഒരു കാര്യം പറഞ്ഞോട്ടേ, ബെത് ലെഹമിന്റെ സർവ്വീസ് ഒക്കെ വളരെ നല്ലതാ, ഒരു നല്ല ക് ളാസ്സ് മെമ്പർഷിപ്പുമുണ്ട് നിങ്ങൾക്ക്. പക്ഷേ, നിങ്ങളുടെ പരസ്യങ്ങൾക്കെല്ലാം ഒരു പഴഞ്ചൻ ശൈലിയാണല്ലോ, ഈശോയും കുരിശും ഒക്കെ വെച്ചുള്ള ഒരുമാതിരി പരസ്യങ്ങൾ. ഇപ്പോഴത്തെക്കാലത്ത് ഒരു മോഡലിനെ വെച്ച് അടിപൊളി പരസ്യങ്ങൾ ഇട്ടെങ്കിലല്ലേ ആൾക്കാരുടെ മനസ്സിൽ ഉടക്കുന്ന ഒരു ഇമേജ് കിട്ടുകയുള്ളു. നിങ്ങളാവഴിക്കു കൂടി പരിശ്രമിക്കണം എന്നു പറയാനാ വിളിച്ചത് '' പരസ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ഇതു പറയുന്നത്. ''സാർ താങ്കൾ ബെത് ലെഹമിനോട് കാണിക്കുന്ന ഈ സന്മനസ്സിന് ഒത്തിരി നന്ദിയുണ്ട്. പക്ഷേ ഞാനൊന്നു ചോദിച്ചോട്ടേ, അടിപൊളി സുന്ദരി മോഡലുകളുടെ ചന്തം കണ്ടാൽ മയങ്ങി പോകുന്ന ഒരു പയ്യന് സാറ് മകളേ കെട്ടിച്ചു കൊടുക്കുമോ? ഇല്ലല്ലോ?'' പരസ്യങ്ങളേക്കുറിച്ച് എന്റെ കാഴ്ചപ്പാട് പറയാം. പ്രസിദ്ധപ്പെടുത്തണം എന്നു ചട്ടപ്പടി നിർബന്ധം ഉള്ള പരസ്യങ്ങളിൽ ചിലത് ഒഴികെ, മറ്റെല്ലാ പരസ്യങ്ങളുടെയും ഉദ്ദേശം ആളുകളുടെ ശ്രദ്ധ ആകർഷിച്ച് അവരേ തങ്ങളുടെ സംവിധാനത്തിലേക്ക് എത്തിക്കുക എന്നതാണ്. നമ്മുടെ കയ്യിലിരിക്കുന്നത് എത്ര നല്ല സാധനമായാലും ശരി ആളുകൾ അതറിഞ്ഞെങ്കിലല്ലേ, അവർക്ക് അതു പരിശോധിക്കാനും, പരീക്ഷിക്കാനും, ഉപകാരപ്പെടുത്താനും സാധിക്കൂ. അതുകൊണ്ട് പരസ്യങ്ങൾ അനിവാര്യമാണ്. അങ്ങനെ പരസ്യങ്ങൾ ചെയ്യുന്നവരുടെ എണ്ണം വളരെ അധികമാണ്. ഒരേ കാര്യത്തിൽ തന്നെ മത്സരിച്ച് പ്രവർത്തിക്കുന്നവർ ധാരാളം ഉള്ളതിനാൽ, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും, സാധനത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുവാനും കമ്പോളത്തിൽ ഉചിതവും, അനുചിതവുമായ പല മാർഗ്ഗങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു ശിശു ഉണ്ട്. ആ ശിശുവിനെ കുടുക്കുവാനാണ് മിക്ക പരസ്യങ്ങളും ശ്രമിക്കുന്നത്. സൌജന്യങ്ങൾ, സമ്മാനങ്ങൾ, ഓഫറുകൾ, വിലക്കുറവ്, ബ്രാൻഡ് അമ്പാസഡർമാർ. . . ഇവയുടെ എല്ലാം ഉദ്ദേശം, ആ ശിശുവിനെ ചൂണ്ടയിൽ കൊത്തിക്കുകയാണ്. Hooking The Child. മോഡലുകളെ ഉപയോഗിച്ച്, ഇഷ്ടം, സ്നേഹം, വാത്സല്യം, കൊതി, അസൂയ, കാമം, മോഹം, ഭയം, ഭ്രമം, ആരാധന തുടങ്ങിയ മൃദല വികാരങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന പരസ്യങ്ങൾ നമുക്ക് ധാരാളമായി കാണാൻ കഴിയും. പക്ഷേ, വിവാഹം അന്വേഷിച്ച് എന്റടുത്ത് വരുന്നവർ ആവശ്യപ്പെടുന്നത്, പുരാതന കത്തോലിക്കാ കുടുംബത്തിലെ, നല്ല ഭക്തിയുള്ള, ദൈവവിശ്വാസവും, ഫാമിലി വാല്യൂസും ഉള്ള സുന്ദരിയായ യുവതിക്ക്, അല്ലെങ്കിൽ സുമുഖനായ യുവാവിന്, സൽസ്വഭാവിയും, ദൈവഭയവുമുള്ള, പങ്കാളിയേ വേണം എന്നാണ്. ഒരു മോഡലിനെ ഉപയോഗിച്ച് അങ്ങനൊരാളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിന്റെ അനൌചിത്യം ഒന്നാലോചിച്ചു നോക്കിക്കേ. ദൈവവിശ്വാസവും, കുടുംബമൂല്യങ്ങളും വിലപ്പെട്ടതായി കരുതുന്നവർ കുറച്ചു പേരെങ്കിലും നമ്മുടെയിടയിൽ ഉണ്ട് എന്ന് എനിക്ക് അനുഭവം കൊണ്ട് ബോദ്ധ്യമായിട്ടുള്ളതാണ്. കുറച്ചേ ഉള്ളെങ്കിലും, ഈശോക്കും കുരിശിനും തിരുകുടുംബത്തിനും ഒക്കെ വിലകല്പിക്കുന്ന അത്തരം കുറച്ച് കുടുംബങ്ങൾ രൂപം കൊള്ളാൻ ഒരു നിമിത്തവും മാതൃകയും ആകണമെന്നേ ഞാൻ പ്രാർത്ഥിക്കുന്നുള്ളു. അതുകൊണ്ടാണ് ഭക്തിയും, ബഹുമാനവും, വിശ്വാസവും സ്ഫുരിക്കുന്ന സങ്കേതങ്ങൾ ഞാനുപയോഗിക്കുന്നത്. അതിന് നല്ല ഫലവും കാണുന്നുണ്ട്.പിന്നെ നമ്മുടെ ചെയ്തികളൊക്കെ നിയന്ത്രിക്കുന്ന വലിയ ഒരു ശക്തിയുണ്ടല്ലോ, ബാക്കിയൊക്കെ ആ ശക്തിക്കു വിട്ടുകൊടുക്കുന്നു. വിവാഹം വെറും ഒരു ഭൌതിക പ്രക്രിയ അല്ല, പ്രപഞ്ചത്തിലെ ഏറ്റവും വിസ്മയകരമായ ഒരു ദൈവീക പ്രവർത്തനമാണ് എന്നു ഞാൻ വിശ്വസിക്കുന്നു. തകർന്ന വിവാഹങ്ങൾ പോലും തമ്പുരാനെ മഹത്വപ്പെടുത്തുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. നല്ല വിവാഹ ബന്ധം ലഭിക്കാനും, അതു പാളം തെറ്റാതെ അവസാനം വരെ മുന്നോട്ട് കൊണ്ടു പോകാനും തമ്പുരാനെ തന്നെ ആശ്രയിക്കണം. George Kadankavil - June 2008 Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
-----Select------ February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്‍ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്‍ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്‌ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്‌ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്‍ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്‍ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ്‌ 2016 ഏപ്രില്‍ 2016 മാര്‍ച്ച്‌ 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ്‌ 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ്‌ 2015 ഏപ്രില്‍ 2015 മാര്‍ച്ച്‌ 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ്‌ 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ്‌ 2014 ഏപ്രില്‍ 2014 മാര്‍ച്ച്‌ 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ്‌ 2013 ഏപ്രില്‍ 2013 മാര്‍ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്‍ച്ച്‌ 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ്‌ 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്‌ മുഖമൊഴി ലേഖനങ്ങള്‍ പ്രവാചക ദൗത്യജീവിതത്തിലെ സ്ത്രീസാനിധ്യം പി.ടി.കുഞ്ഞാലി ഹാഷിം കുടുംബത്തിലെ അബ്ദുല്ലക്ക് ആമിനയില്‍ ഒരു മകന്‍ പിറന്നു. തന്റെ പൗത്രനു മുഹമ്മദെന്ന പേര് വിളിച്ചപ്പോള്‍ ഗോത്രമുഖ്യരും പൗരപ്രധാനികളും അബ്ദുല്‍മുത്തലിബിനോടു തര്‍ക്കിച്ചുനിന്നുവത്രേ. നമ്മുടെ ഗോത്രത്തില്‍ ഇബ്രാഹിം മുതല്‍ എത്ര മഹത്തുക്കളുണ്ട് എന്തുകൊണ്ട് ഇവരാരുടെയും പേരുകള്‍ വെക്കാതെ താങ്കള്‍ കുഞ്ഞിനു മുഹമ്മദ് എന്നു പേരുവിളിക്കുന്നു. തന്റെ വല്‍സലനായ പേരക്കിടാവിന്റെ ചെന്തൊണ്ടിക്കവിളുകളില്‍ വാല്‍സല്യപൂര്‍വ്വം ഉമ്മ നല്‍കികൊണ്ടയാള്‍ പ്രതിവാചകം പറഞ്ഞു. ഈ കുഞ്ഞ് മഹാനെന്ന് ഒരുനാള്‍ നിങ്ങളറിയും. അന്ന് ഞാനുണ്ടായില്ലെങ്കിലും എനിക്കങ്ങനെ തോന്നുന്നു. അന്നത്തെപ്പോലെ സന്തുഷ്ടനായി അബ്ദുല്‍മുത്തലിബിനെ ഇതിനുമുമ്പ് അവര്‍ കണ്ടിട്ടില്ല. ആണും പെണ്ണുമായി അബ്ദുല്‍മുത്തലിബിന് മക്കള്‍ പത്തില്‍ കവിയും. അതിലേറെ ഇഷ്ടം അവസാന കണ്‍മണി അബ്ദുല്ലയോട്. അകാലത്തില്‍ പൊലിഞ്ഞുപോയ ആ പ്രിയമകന്റെ പുത്രനാണിവന്‍. അതു ചേമ്പിന്‍താളിലെ സൂര്യബിംബം പോലെ ഈ ദീപ്ത ശൈശവം തന്റെ പ്രിയമകന്‍ അബ്ദുല്ലയെ അനാഛാദിതമാക്കുന്നു. മുഹമ്മദിന്റെ നിയോഗത്തെപറ്റി അന്ന് മക്കക്ക് ഒന്നുമറിയില്ല. പക്ഷേ ഗോത്രമുഖ്യന്മാര്‍ക്ക് ഒന്നറിയാം. ഇവന്‍ അഭിജാത വംശമായ ഖുറൈശികളുടെ പ്രിയനേതാവ് അബ്ദുല്‍മുത്തലിബിന്റെ ചെറുമകനാണെന്ന്. ഉപ്പൂപ്പയുടെ താടിയില്‍ തെരുപ്പിടിപ്പിച്ച് അവന്‍ കളിക്കും. അന്യരെ കണ്ടാല്‍ നാണത്തോടെ അവന്‍ മുഖം വല്ല്യുപ്പയുടെ ചുമലില്‍ ഒളിപ്പിക്കും. നുണക്കുഴി കാട്ടി അവന്‍ ചിരിക്കും. നിഷ്‌കളങ്കമെങ്കിലും ആ മന്ദഹാസത്തില്‍ മറ്റുള്ളവരെ കീഴടക്കുന്ന മാസ്മരിക ശേഷിയുണ്ട്. അവന്‍ അല്‍പ്പദിവസം ഖുറൈശി അടിമയായ ഖുവൈബിയയുടെ മുലകുടിച്ചു. പിന്നീട് വിദൂര ഗ്രാമീണ ഗോത്രമായ ബനൂസഅദിലെ ഹലീമ കൊണ്ടുപോയി. അറേബ്യന്‍ തുറസ്സില്‍ വളരുന്ന ധീരപൗരുഷങ്ങളെ പോറ്റുന്ന അധരം മുകര്‍ന്നാണവന്‍ വളര്‍ന്നത്. ഈ രണ്ടു സ്ത്രീകളുടെ സാന്നിധ്യം മുഹമ്മദിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു. ഹലീമയുടെ സ്തനസമൃദ്ധികളില്‍ നിന്നവന്‍ ഈമ്പിക്കുടിച്ചു. ദാരിദ്ര്യത്തിലും ഹലീമ മുഹമ്മദിനെ സ്‌നേഹിച്ചു. സ്വന്തം മകനെ പോലെ. അതുകൊണ്ടു തന്നെയാണ് അവനെ തിരിച്ചു കൊണ്ടു പോകാന്‍ ആളു വന്നപ്പോള്‍ ഹലീമ വിതുമ്പിപ്പോയത്. പെറ്റമ്മയിലേക്കെത്തുമ്പോള്‍ മുഹമ്മദിനു തിരച്ചറിവെത്തിക്കഴിഞ്ഞു. ഇഛാശക്തി പ്രകടിതമായി. അവന്‍ രസകരമായ അഭിപ്രായങ്ങള്‍ പറഞ്ഞുതുടങ്ങി. ഉമ്മയെ മൃദുവായി ഉമ്മ വെക്കും. ഉപ്പൂപ്പയുടെ വാളുറകളും തോല്‍പാത്രങ്ങളുമെടുത്ത് കളിക്കും. ആ കുപ്പായ കോന്തല പിടിച്ചുവലിക്കും. പക്ഷേ ദുഷ്‌കരമായ യമന്‍യാത്രക്കൊടുവില്‍ എണ്‍പത്തിരണ്ടാം വയസ്സില്‍ ആ പിതാമഹന്‍ ചെറുമകനെ ഉപേക്ഷിച്ചു മറുലോകത്തേക്കുള്ള സഞ്ചാരിയായി. പിതാവിന്റെ സ്‌നേഹസ്‌നിഗ്ദമായ സാമീപ്യവും ലാളനയുമേറ്റുവാങ്ങാന്‍ സന്ദര്‍ഭമാകാത്ത ആ വാരിളം ബാല്യത്തിനു ഉപ്പൂപ്പയുടെ അന്ത്യസഞ്ചാരം അസഹനീയമായി. മുഹമ്മദ് കൂടുതല്‍ അവന്റെ ഉമ്മയോടൊട്ടി. ആ മഹതിയുടെ ജീവിതത്തില്‍ ഏറ്റുവാങ്ങിയ സംഘര്‍ഷങ്ങള്‍ ഏറെ കഠിനമായിരുന്നു. യൗവനത്തിലേക്ക് കാലൂന്നിയപ്പോള്‍ തന്നെ ആര്‍ഭാട മധുരമായ ദാമ്പത്യം. അതില്‍ ആ സ്വാധി ഏറെ സംതൃപ്തയായി. പൊടുന്നനെ തന്നെ അവരില്‍ മാതൃത്വത്തിന്റെ പത്മപ്പരാഗം പൂത്തിറങ്ങി. പക്ഷേ അതിനപ്പുറം വൈധവ്യത്തിന്റെ വിധിനിയോഗം അവരെ കാത്തിരുന്നു. വ്യാപാരദൈര്‍ഘ്യത്തിന്റെ ദുര്‍ഘടപഥത്തിലെങ്ങോ വെച്ചു ആമിനയുടെ സുഖതമന്‍ കല്‍പദ്രുമത്തിന്റെ കൂടും ഉപേക്ഷിച്ചു തിരിച്ചുപോയി. അപ്പോള്‍ ആ ഉദരം അയാളുടെ കുഞ്ഞിനെ ചുമക്കുന്നുണ്ടായിരുന്നു. പില്‍ക്കാലത്ത് ആമിനയുടെ ജീവിതം സ്വാസ്ഥ്യം തേടിയതു സ്വന്തം ഔരസദാനമായ ഈ കുസൃതിക്കുടന്നയില്‍. പക്ഷേ തന്റെ പ്രിയതമന്റെ കുഴിമാടം തേടിയുള്ള ആ യാത്ര അവസാനത്തേതാണെന്നറിയുന്നവര്‍ ആകാശത്തുണ്ടായിരുന്നു. മരുഭൂമിയുടെ തുറവിയില്‍ പ്രിയമകന്റെ നുണക്കുഴിയിലേക്ക് കണ്ണുകള്‍ നട്ട് ആ ജീവിതം ഭൗതികം വെടിഞ്ഞു. മൃതമായിരിക്കുമ്പോഴും ആ കണ്ണുകള്‍ അടഞ്ഞതേയില്ല. കാരണം തന്റെ വാമത്തില്‍ മകന്‍ അപ്പോള്‍ തനിച്ചായിരുന്നു. അന്ന് ആ മരുഭൂമിയുടെ വിജനവിദൂരതയില്‍ ഏതോ ബദവികളാകാം ആ താരുണ്യദേഹത്തെ മണലിട്ടൂ മൂടിയത്. ആമിനയുടെ തോഴിയൊന്നിച്ചു അന്നു മുഹമ്മദ് ഉമ്മുല്‍ഖുറാവിലേക്ക് തിരിച്ചുപോന്നു. ആ കുരുന്നുജീവിതത്തിനു മുന്നില്‍ ഭാവി മരുഭൂമി പോലെ തപിച്ചു നിന്നു. പക്ഷേ ആകാശത്തിന് ഈ കുരുന്നില്‍ മറ്റൊരു നിയോഗമുണ്ടായിരുന്നു. ശൈശവവും ബാല്യവും പിന്നിട്ടു കൗമാരത്തിലേക്കായാന്‍ വെമ്പുന്ന ആ ജീവിതത്തില്‍ അപ്പോഴേക്കും മൂന്നു മാതൃത്വങ്ങളുടെ വിശുദ്ധി പുതച്ചുനിന്നു. ഒന്നു സ്വന്തം മാതാവ് ആമിന, മുലകൊടുത്തു പോറ്റിയ ഗ്രാമീണയായ ഹലീമ, മറ്റൊന്ന് ഖുറൈശി ഗോത്രത്തിലെ അടിമയായ ഖുവൈബി. ഈ മൂന്നു നാരിമണികളാണ് ആ മഹാജീവിതത്തെ നിര്‍ണ്ണയിക്കുന്നതില്‍ ആദിയില്‍ സ്വാധീനമായവര്‍. ഇവരുടെ ശ്വാസവും നിശ്വാസവും പുണര്‍ന്നാണ് ആ ശൈശവബാല്യങ്ങള്‍ സമ്പൂര്‍ണ്ണമായതും. ബാല്യം കൗമാരത്തിനും കൗമാരം യൗവനത്തിനും സ്വയം വഴിമാറി. അയാള്‍ എല്ലാറ്റിനും പോന്നവനായി. പര്‍വ്വതപാരുഷ്യങ്ങളിലൂടെയുള്ള കാതരയാത്രകള്‍, പൊരിയുന്ന വെയിലത്തും കൊടുങ്കാറ്റു വീശുന്ന രാത്രികളിലും സംഭവിച്ച ദീര്‍ഘസഞ്ചാരം ഇതൊക്കെ അയാളില്‍ ഉരുക്കിന്റെ കരുത്തു പണിതു. ഒത്ത ഉയരം, വട്ടമുഖം, ആരോഗ്യം വഴിയുന്ന കപേലതല്‍പ്പങ്ങള്‍, ഉലര്‍ന്ന നടപ്പ്, അതുപോലെ നില്‍പ്പും, പ്രപഞ്ചത്തിലേക്ക് ധീരമായി ആയുന്ന കണ്ണുകള്‍. അഴകാര്‍ന്ന തലമുടി. ആ നയനങ്ങളില്‍ തീര്‍ച്ചയായും അജ്ഞേയമായ ഒരു നിര്‍ണ്ണയമുണ്ട്. ജീവിതത്തിന്റെ സൂക്ഷ്മത്തിലും സ്ഥൂലത്തിലുമുള്ള നിദാന്തമായ ജാഗ്രത. മുഹമ്മദ് പതിയേ ഉമ്മുല്‍ഖുറായിലെ അല്‍അമീനായി. അപ്പോഴും ചുറ്റുമുള്ള ലോകത്തിലെ വിത്തപ്രതാപാധികാരത്തിന്റെ തോതു നോക്കിയാല്‍ അറബികള്‍ പൊതുവേ ദരിദ്രരായിരുന്നു. മുഹമ്മദ് വിനീതനായ ഒരു ഒട്ടകക്കാരനും. ഇക്കാലത്താണ് മക്കയിലെ മറ്റൊരു സ്ത്രീ ആ വിശുദ്ധജീവിതത്തിലേക്ക് സഞ്ചരിച്ചെത്തുന്നത്. അതും ഒരു വിധവ. കാര്യപ്രാപ്തിയോടെ തന്റെ വാണിജ്യഭാരം നടത്താനും ഉമ്മുല്‍ഖുറാവിന്റെ പാറമടക്കുകള്‍ക്കപ്പുറത്തേക്ക് സുരക്ഷിതമായ വ്യാപാരയാത്രകള്‍ പോകാനുമുള്ള സാഹസികനായ സത്യസന്ധനെ അന്വേഷിച്ച ഖദീജ സഞ്ചരിച്ചെത്തിയതു മുഹമ്മദിന്റെ ജീവിതത്തിലേക്കു കൂടിയായിരുന്നു. ഗോത്രസംസ്‌കൃതിയുടെ ജീവിത പ്രമാണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ അബ്ദുല്‍മുത്തലിബിന്റെ ചെറുമകന്‍ സ്വന്തം ഗോത്രത്തിലെ ആ വര്‍ത്തകപ്രഭ്വിയുടെ ജീവിതത്തിലേക്ക് വിധിയാല്‍ സഞ്ചരിച്ചു. ഇതിനുമുമ്പുതന്നെ മുഹമ്മദീയ ജീവിതത്തിലേക്ക് കടന്നെത്തിയ മൂന്ന് സ്ത്രീ സാന്നിധ്യങ്ങളുണ്ട്. ഇവരൊക്കെയും ആ ബാല്യകൗമാരങ്ങളെ എങ്ങനെ കുലീനബോധത്തിലേക്ക് സ്വാധീനിച്ചുവോ അതിനപ്പുറത്തേക്കാണ് ഖദീജയില്‍ നിന്ന് ഇയാള്‍ ഇനി ഏറ്റുവാങ്ങാന്‍ പോകുന്നത്. ഖദീജ മുഹമ്മദീയ ജീവിതത്തെ പുണരുന്നതു അയാളില്‍ യൗവനം ഉഞ്ഞാലാടുന്ന ശുഭകാലത്തും. ദീര്‍ഘമായ ആ ദാമ്പത്യം ഊര്‍ജസ്വലവും ഉല്ലാസകരവുമായി. ഇപ്പോള്‍ അതിന്റ പതിനഞ്ചാണ്ടുകള്‍ പറന്നുപോയി. ഖദീജക്കിപ്പോള്‍ പ്രായം അന്‍പത്തിയഞ്ച്. മുഹമ്മദ് പ്രസരിപ്പാര്‍ന്ന യുവാവ്. ഖദീജ മുഹമ്മദിന്റെ ആറു മക്കളെ പെറ്റുപോറ്റി. ഖദീജയുടെ സമ്പത്ത് മുഹമ്മദിനെ പ്രമത്തനാക്കിയില്ല. തന്റെ സഹജ ഭാവമായ കുലീനബോധത്തിനു ഭാര്യയുടെ സമ്പത്ത് ഒരു മാറ്റവും വരുത്തിയില്ല. താനെപ്പോഴും ദാരിദ്ര്യത്തെ പുണരേണ്ടവനാണെന്ന ബോധം ആ മിഴിക്കോണുകളില്‍ എന്നും അയാള്‍ കണ്ടുനിന്നു. ഖദീജയും മുഹമ്മദും അതുകൊണ്ടുതന്നെ വ്യാമോഹങ്ങളേതുമില്ലാത്ത ദൃഢവും മസൃണവുമായ ഒരു ദാമ്പത്യജീവിതം ഉമ്മുഖുറാവില്‍ പ്രത്യക്ഷമാക്കി. കുടുംബജീവിതത്തിന്റെ ആ സൗഖ്യത്തിലും സാമ്പത്തികസമൃദ്ധിയുടെ പൂര്‍ണ്ണതയിലും പക്ഷേ ആ ജീവിതം മറ്റെന്തോ അന്വേഷിക്കുന്നതു പോലെ. പലപ്പോഴുമയാള്‍ അഗാധമായ ധ്യാനത്തിലാവും. ഏകാകിയും. മാമരങ്ങള്‍ തണലുവിരിക്കാത്ത ആ കല്ലുഭൂമിയില്‍ അദ്ദേഹത്തിന്റെ മനസ്സ് അതിനേക്കാള്‍ തപ്തമായി. അപ്പോള്‍ അയാള്‍ സൗഖ്യം തേടി ആ കല്ലുമലകളുടെ ഏകാന്ത വിജനതയിലേക്ക് സഞ്ചരിച്ചെത്തി. ഒരു നാള്‍ തന്റെ ഏകാന്തധ്യാനമടയില്‍ നിന്നു മുഹമ്മദ് തിടുക്കപ്പെട്ടു കുന്നിറങ്ങി. അയാള്‍ക്കൊരു അപൂര്‍വ്വമായ വെളിപാടനുഭവം വന്നുകഴിഞ്ഞു. ആകാശത്തില്‍ നിന്നും പറന്നിറങ്ങിയ ജിബ്‌രീല്‍ മാലാഖ തന്നെ പ്രവാചകന്റെ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നു. താന്‍ ഇബ്രാഹിമിന്റെയും മൂസയുടെയും പിന്‍ഗാമിയായി. അല്ലാഹുവിന്റെ അവസാനത്തെ പ്രവാചകനും. വീട്ടില്‍ ഖദീജയും മക്കളും ഉറക്കത്തിലാണ്. മുറിയുടെ മൂലയില്‍ കല്ലുവിളക്കിന്റെ മങ്ങിയ നാളം. അപ്പോഴും അമ്പരപ്പുമാറാതെ മുഹമ്മദ് സ്വന്തം വീട്ടുവാതിലില്‍ മുട്ടിവിളിച്ചു. 'ഖദീജാ' ഖദീജ ഉദ്വേഗപ്പെട്ടു. എന്തുപറ്റി. അവര്‍ അദ്ദേഹത്തിന്റെ കരം ഗ്രസിച്ചുനിന്നു. പിന്നീട് ഖദീജ മറ്റൊരു മുറിയിലേക്ക് ഭര്‍ത്താവിനെ ആനയിച്ചിരുത്തി. അപ്പോഴും തീഷ്ണമായി ജ്വലിക്കുന്ന കണ്ണുകള്‍ക്ക് സാന്ത്വനത്തിന്റെ പനിനീര്‍ പൂശി. സംഭവസമൃദ്ധികളൊക്കെയും മുഹമ്മദ് വിസ്തരിച്ചു. ഖദീജ സാകൂതം കേട്ടിരുന്നു. വിമ്മിട്ടത്തിന്റെ ലേശവും കാട്ടാതെ. എന്നെയും മക്കളെയും തനിച്ച്‌വിട്ട് പാതിരാത്രിയില്‍ സഞ്ചാരം പോയതിനു 'ഹുബ്‌ലി'ന്റെ ശാപമാണെന്നു കുറ്റപ്പെടുത്തിയില്ല. സ്വന്തം മക്കളെ ഒന്ന് കൊഞ്ചിക്കുകയോ വ്യാപാരകണക്കുകളില്‍ ഉല്‍സാഹിക്കുകയോ ചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടന്നതിനു ലാത്തയും മനാത്തയും കോപിച്ചതാണെന്നു പഴി പറഞ്ഞില്ല. അവര്‍ ഭര്‍ത്താവിനെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഈ മനസ്സിലാക്കലാണ് ദാമ്പത്യം. ഇതിനു മാത്രമുള്ള സ്‌നിഗ്ദപാരസ്പര്യങ്ങള്‍ അവര്‍ക്കിടയില്‍ എന്നേ വികസിതമായതാണ്. ഉപാധികളില്ലാതെ ചൊരിഞ്ഞ ഈ സ്‌നേഹം, പരിഗണന, സാന്ത്വനം. വാക്ക് കൊണ്ട,് നോക്ക് കൊണ്ട്, പിന്നെ പരിചരണം കൊണ്ട്. ഇസ്ലാമിന്റെ ഗാര്‍ഹിക നൈതികതയൊന്നും പാഠംചൊല്ലാത്ത വെറുമൊരു സ്ത്രീ. അവര്‍ തന്റെ ഭര്‍ത്താവിന് നില്‍കിയ സമര്‍പ്പണത്തിന്റെ മഹിത മാതൃകയാണിത്. അന്നത്തരമൊരു പിന്തുണയും സഹനപരിചരണവുമില്ലാതിരുന്നുവെങ്കില്‍ പ്രവാചകന്‍ തന്റെ ദൗത്യസത്യത്തില്‍ തന്നെ സംഘര്‍ഷപ്പെടുമായിരുന്നു. അന്ന് പകല്‍ മുഹമ്മദ് സ്വഗ്രഹത്തില്‍ വിശ്രമിച്ചു. മക്കളെയൊക്കെ കൊഞ്ചിച്ചും തഞ്ചിച്ചും നിന്ന ഖദീജയെ അന്നേരം വീട്ടില്‍ കാണാനില്ല. അവര്‍ മുഹമ്മദറിയാതെ മക്കയിലെ വൃദ്ധപണ്ഡിതന്‍ 'വറക്ക'യെ അന്വേഷിച്ചു പോയി. അയാള്‍ വേദപാഠങ്ങള്‍ ചൊല്ലിപഠിച്ച മുനിശ്രേഷ്ഠനാണ്. ആ യാത്രയില്‍ ഉടനീളം അവരുടെ മനസ്സില്‍ സംഘര്‍ഷങ്ങളുടെ ഒട്ടകങ്ങള്‍ ചുരമാന്തിനിന്നു. വറക്കയുടെ നിരീക്ഷണം അവര്‍ നിര്‍നിമേഷനായി കേട്ടുനിന്നു. അതോടെ ആ മനസ്സിന്റെ ആകാശത്ത് സ്വര്‍ഗ്ഗവാതില്‍ പക്ഷികള്‍ വട്ടം പറന്നു. അവരുടെ മനസ്സു വിശ്രാന്തമായി അടങ്ങിപ്പാര്‍ത്തു. വീട്ടിലേക്ക് കയറിയ ഖദീജയെ മക്കളും അവരുടെ വല്‍സലനായ പിതാവും വട്ടം പിടിച്ചു. അബുല്‍ഖാസിം ,ഹിറയില്‍ അങ്ങേക്കുണ്ടായ പരംപൊരുള്‍ദര്‍ശനം സത്യമാണ്. മക്കയിലെ മഹത്തായൊരു നിയോഗമേറ്റെടുക്കാന്‍ താങ്കള്‍ നിയോഗിതനായിരിക്കുന്നു. അല്ലാഹു മാത്രമാണ് ഏകനായ ഇലാഹ്. അങ്ങ് അവന്റെ പ്രവാചകനും. ലാഇലാഹ ഇല്ലല്ലാഹ്. മുഹമ്മദു റസൂലുല്ലാഹ്. ഇത് ആകാശത്തുനിന്നു മുഹമ്മദിനു ലഭിച്ച വെളിപാടു പാഠത്തിനു ഭൂമിയില്‍ ലഭിച്ച ആദ്യ പിന്തുണയാണ്. ഈ പിന്തുണ കൂടിയാണ് ആ കുടുംബജീവിതത്തെ പിന്നീട് അഗാധമായി നിര്‍ണ്ണയിച്ചത്. സ്ത്രീയും പുരുഷനും തന്നെ ഒരു സൃഷ്ടിയുടെ അര്‍ദ്ധങ്ങളാണ്. ഓരോന്നും തനതില്‍ സമ്പൂര്‍ണ്ണമല്ല. രണ്ട് അര്‍ദ്ധങ്ങള്‍ യോഗമാകുമ്പോള്‍ സമ്പൂര്‍ണ്ണമായ ഒന്ന് ഉന്നിദ്രമാകുന്നു. ഇവിടെ മുഹമ്മദ് പൂര്‍ണ്ണനാകുന്നത് ഖദീജയും ചേരുമ്പോഴാണ്. പ്രവാചകത്വത്തിനു മുന്നിലും ശേഷവും. അഥവാ ഏതു മുഹമ്മദിനും പൂര്‍ണ്ണനാകാന്‍ ഒരു ഖദീജയെ ആവശ്യമുണ്ട്. ഖദീജമാര്‍ നിസ്സഹകരിക്കുമ്പോള്‍ അവള്‍ മുടന്തിനില്‍ക്കുമ്പോള്‍ മുഹമ്മദിന്റെ സഞ്ചാരപാത അസുഗമമാകും. പ്രവാചകജീവിതത്തില്‍ ഇത്രത്തോളം പോന്ന ഒരു സ്ത്രീസാന്നിദ്ധ്യം അതിനു ശേഷം നാം കാണുന്നില്ല. പീഠാനുഭവ ജീവിതത്തിന്റെ മുള്‍മുടിക്കെട്ടുകള്‍, നടന്നുതീര്‍ത്ത മുള്ളുപാതകള്‍, കുടിച്ചുവറ്റിച്ച കൈപ്പുപാത്രങ്ങള്‍, കുടിലനീതിയുടെ വേതാളനൃത്തങ്ങള്‍, എപ്പോഴും എന്നും പിന്തുണയുടെയും സഹനത്തിന്റെയും മഹാമേരുപോലെ പ്രവാചകജീവിതത്തിന് അവര്‍ കാവല്‍ നിന്നു. നീണ്ട പത്ത് വസന്തവും പത്ത് ഗ്രീഷ്മവും. ശൈത്യത്തിലും ഉഷ്ണത്തിലും നിരന്നുനീങ്ങുന്ന വര്‍ത്തക ഖാഫിലകളില്‍ നിന്ന് പതിയേ ഖദീജയുടെ ഒട്ടകക്കൂട്ടങ്ങള്‍ അദൃശ്യമായി. കാരണം അവരുടെ ഭര്‍ത്താവിനു മറ്റു നിയോഗങ്ങള്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്. പൊതുമണ്ഡലത്തില്‍ ആ കുടുംബം സത്യമായും പീഠഡനനങ്ങള്‍ക്ക് മുഖാമുഖം നിന്നു. വീട്ടിനകത്തും വ്യാപാരവിഘ്‌നങ്ങള്‍ സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കി. അത്യന്തം കുലീനനും ദൈവിക പ്രവാചകനുമായ തന്റെ പ്രിയതമന്‍ പരസ്യമായി ഭല്‍സിക്കപ്പെടുന്നു. അതും സ്വന്തം ബന്ധുമിത്ര ജനങ്ങളാല്‍. വീട്ടിനകത്ത് വളര്‍ന്നുവരുന്ന പെണ്‍മക്കള്‍. ഒപ്പം തളര്‍ന്നുവരുന്ന ധനസ്ഥിതി. ഒടുവില്‍ ഹാശിമികള്‍ ശിഅബു താഴ് രയിലേക്ക് ബഹിഷ്‌കൃതരാവുവോളം ആ ജീവിതം തളര്‍ന്ന് നിന്നു. അപ്പോഴും പ്രവാചകനില്‍ തളരാതെ നിന്നത് വിശ്വാസത്തിന്റെ ദാര്‍ഡ്യവും പ്രചോദിത പ്രബോധനത്തിന്റെ ആഹ്ലാദവും. ഒരു സ്ത്രീ ദൈവിക നിയോഗിതനായ പ്രവാചകനില്‍ എന്തുമാത്രം സന്മനമാണ് പ്രക്ഷേപിച്ചതെന്ന് അവരുടെ മരണശേഷം പ്രവചകജീവിതത്തിന്റെ ശിഷ്ടവര്‍ഷത്തില്‍പോലും നമുക്ക് വായിച്ചെടുക്കാനാവും. ആ മരണം സത്യമായും അദ്ദേഹത്തെ ഉലച്ചത് അത്ര തീവ്രമായിരുന്നു. തന്റെ നിയോഗ ജീവിതം ഏറ്റുവാങ്ങിയ വേദന ഏറ്റവും സാന്ദ്രമായിരുന്നതു ആദ്യത്തെ പത്തുവര്‍ഷം തന്നെയാണ്. അനുയായികളുടെ ശുഷ്‌കത, വിഭവങ്ങളുടെ ഊനത, വരേണ്യവര്‍ഗ്ഗത്തിന്റെ പരിഹാസപാരുഷ്യം. അപ്പോള്‍ പ്രവാചകനു ഭൂമിയില്‍ സാന്ത്വനമായത് ഒരു സ്ത്രീയില്‍ നിന്നു തന്നെയായതു വെറുതെയല്ല. അതുകൊണ്ടു തന്നെയാണ് ആ ദുഃഖവര്‍ഷം പ്രവാചകന്‍ കൂടുതല്‍ ഖിന്നനായത്. അന്ന് പ്രവാചകന്റെ വീട്ടങ്കണത്തില്‍ ഉല്‍കണ്ഠ പുതച്ചുനിന്നു. നക്ഷത്രസമൃദ്ധമായ രാത്രിയില്‍ എന്നുംതന്നെ പിന്തുണച്ച പ്രിയപത്‌നി മരിക്കുകയാണ്. വല്ലാത്തൊരു ആത്മബന്ധമായിരുന്നു അത്. വസ്തുയാഥാര്‍ത്ഥ്യം ഓര്‍മ്മകളുടെ പഞ്ചരം പൊളിച്ചു പിന്നോട്ടുപറന്നു. താരുണ്യം നിറഞ്ഞ നാളുകള്‍. ഇവളൊന്നിച്ചു ജീവിതനൗക തുഴഞ്ഞിറങ്ങിയ കാലം, പരസ്പര വിശ്വാസം, കൈകോര്‍ത്ത് നടന്നുപോയ സഞ്ചാരയുഗ്മങ്ങള്‍, ഓടിക്കടന്ന ആപത്തുകള്‍, അപ്പോള്‍ ഖദീജക്ക് തന്റെ കണ്‍പോളകള്‍ അടയുന്നതായി തോന്നി. അവരുടെ മനസ്സ് വിശ്രാന്തമാണ്. ഭര്‍ത്താവ് എന്ന നിലയിലും പ്രവാചകന്‍ എന്ന അവസ്ഥയിലും ഞാന്‍ എന്റെ നിയോഗം പൂര്‍ത്തിയായിട്ടുണ്ട്. പിന്നീട് യസ്‌രിബിലേക്ക് പലായനം വരെ നീണ്ട മൂന്നുവര്‍ഷം. വ്യക്തി എന്ന നിലയില്‍ പ്രവാചകന്‍ നിസ്വനും നിസ്സഹായനുമായിരുന്നു. ഗൃഹസ്ഥാശ്രമത്തിന്റെ ഓടം പാമരം പൊട്ടി ആറ്റില്‍ അലയുന്നു. പിന്നീടൊരിക്കലും ആ വിശുദ്ധജീവിതത്തില്‍ അത്യഗാധ ആശ്ലേഷമായി ഒരു സ്ത്രീസാനിദ്ധ്യം അത്ര സാന്ദ്രതയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഖദീജയെന്ന മഹനീയജീവിതം പ്രവാചക പരിസരത്തുനിന്നു നഷ്ടമായ ശേഷം തിരുജീവിതം വെറും പതിമൂന്നാണ്ടുമാത്രം. ഇതിനിടയില്‍ നിരവധി സ്ത്രീജീവിതങ്ങള്‍ ആ നിയോഗപ്രാന്തങ്ങളില്‍ ഉള്‍ശോഭയോടെ മിഴിവാര്‍ന്ന് നില്‍ക്കുന്നു. ഖദീജയുടെ മരണം വരെ പ്രവാചകന്‍ എകപത്‌നീവൃതമനുഷ്ടിച്ചതാണ്. പിന്നീടാണ് അറുപത്തിയഞ്ചു പ്രായമുള്ള സൗദ മുതല്‍ അതുപോലെയൊരു വൃദ്ധയായ മൈമൂന വരേ രാഷ്ട്രീയവും വംശീയവുമായ നിരവധി മുന്‍കൈകളില്‍ പ്രവാചകജീവിതത്തിന്റെ അകമുറികളിലേക്ക് വരുന്നത്. ഇതില്‍ എന്തുകൊണ്ടും ശ്രദ്ധേയരായത് അബൂബക്കറിന്റെ മകള്‍ ആയിശയും ഖത്താബിന്റെ പുത്രി ഹഫ്‌സയുമാണ്. ഈ രണ്ടു വിവാഹങ്ങളും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സത്വം സമാഹരിക്കുന്നതില്‍ പില്‍ക്കാലത്ത് ഏറെ പ്രയോജനപ്പെട്ടതാണ്. പ്രവാചകപാഠങ്ങള്‍ക്ക് ഇവര്‍ നടത്തിയ പഠനങ്ങള്‍ സമൂഹത്തിനെന്നും പ്രചോദനമായി. ഇവരോടൊക്കെ അദ്ദേഹം ഉദാരമായി പെരുമാറി. ജീവിതദൗത്യത്തില്‍ താന്‍ ഏറ്റ ചുമതലാഭാരമോ രാഷ്ട്രസംരചനയുടെ കടുംയാത്രകളോ ഒരു സാധാരണ മനുഷ്യന്റെ ജീവിതവൃത്തത്തില്‍ നിന്ന് അദ്ദേഹത്തെ ഒട്ടും വിമുഖനാക്കിയില്ല. അതുകൊണ്ടുതന്നെ സ്ത്രീ ജീവിതത്തിന്റെ സാമൂഹികവും നരവംശശാസ്ത്രപരവുമായ സമഗ്രപരിസരം അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം മകനാണ്, പോറ്റുമകനാണ്, ഭര്‍ത്താവാണ്, അഛനാണ്, അയല്‍ക്കാരനാണ്, യാത്രികനാണ്. മദീനയില്‍ ഉണ്‍മയായ വിശാലരാഷ്ട്രത്തിന്റെ ഭരണനടത്തിപ്പുകാരനാണ്. സര്‍വ്വോപരി അല്ലാഹുവിന്റെ പ്രവാചകനാണ്. തന്റെ സൃഷ്ടിജാലങ്ങളിലെ സ്ത്രീസാന്നിദ്ധ്യത്തെ സൃഷ്ടാവായ അവന്‍ അറിയുന്നതുപോലെ മറ്റാരറിയാന്‍. അറേബ്യന്‍ ഗോത്രജീവിതത്തില്‍ ഒരു സാമൂഹ്യകര്‍തൃത്വവുമില്ലാതെ തടവുസമൂഹമായിരുന്നു സ്ത്രീകള്‍. ഇവരെയാണ് പ്രപഞ്ചനാഥന്‍ പ്രവാചകജീവിതത്തിലൂടെ പരിഗണിച്ചത്. ലോകാന്ത്യം വരേയുള്ള മനുഷ്യസഞ്ചയത്തിനു നേരന്വേഷണ പുസ്തകമായ വിശുദ്ധഖുര്‍ആനില്‍ അവരുടെ പേരില്‍ വിസ്തൃതമായ ഒരദ്ധ്യായം തന്നെ ഉള്‍പ്പെടുത്തി. സ്ത്രീയെ ഭോഗവസ്തുവും വാണിജ്യവസ്തുവുമെന്ന പതിതസ്ഥാനത്തു നിന്നും പൊതുമണ്ഡലത്തില്‍ മാന്യമായി ഇടപഴകാന്‍ യോഗ്യതയുള്ള സ്വതന്ത്ര അസ്ഥിത്വമായി അംഗീകരിച്ചു. അതുകൊണ്ടാണു അഖബാ ഉടമ്പടിയില്‍ ഇഛാബോധത്തോടെ യസ്‌രിബിലെ അംഗനമാര്‍ പ്രവാചകനുവേണ്ടി ഒപ്പുചാര്‍ത്തിയത്. അതുകൊണ്ടു തന്നെയാണ് ഉഹ്ദില്‍ എവിടെ നോക്കിയപ്പോഴും പ്രവാചകന് ഉമ്മു അമ്മാറയെ കാണാന്‍ കഴിഞ്ഞത്. തന്റെ ഉംറ യാത്രയില്‍ ഉമ്മുസല്‍മയുടെ യുക്തിബോധത്തെ പ്രയോഗതലത്തിലേക്ക് പ്രവാചകന്‍ വികസിപ്പിച്ചത്. അതിലാണ് ഹുദൈബിയാസന്ധി ലംഘിച്ചുവന്ന പുരുഷരെ പ്രവാചകന്‍ സങ്കടത്തോടെ തിരിച്ചയച്ചപ്പോള്‍ സ്ത്രീകളെ മദീനയില്‍ അല്ലാഹുവിന്റെ പ്രജകളായി വാഴിച്ചത്. സ്വന്തം വിസമ്മതം പരിഗണിക്കാതെ പിതാവ് വിവാഹം ചെയ്തു നല്‍കിയ പെണ്‍കുട്ടിയെ പ്രവാചകന്‍ വിവാഹമോചിതയാകാന്‍ സമ്മതം നല്‍കിയത്. മക്കാകാലത്ത് പീഠാനുഭവസംഘര്‍ഷത്തിലൂടെ ഗതി തടയപ്പെട്ട അനുയായി കൂട്ടങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കാന്‍ പ്രവാചകന്റെ സമക്ഷത്തിലെത്തി. അന്നു പ്രവാചകന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതേയില്ല. അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ പ്രവര്‍ത്തിക്കുക, അപ്പോള്‍ ജസീറത്തുഅറബില്‍ അങ്ങോളം ഏതു ഹരിതസൗന്ദര്യ താരുണ്യത്തിനും ഭയകൗടില്യമേതുമില്ലാതെ വിദൂരസഞ്ചരം ചെയ്യാന്‍ സാധിതമാകുന്ന പരുവത്തില്‍ നാടു മാറി വരും.' അതു പത്തുവര്‍ഷം കൊണ്ടു യാഥാര്‍ത്ഥ്യമായി. ആ മഹത്തായ അധ്വാനത്തില്‍ പ്രവാചകനു തുണയായതു പുരുഷര്‍ മാത്രമല്ല. ആദ്യ വിശ്വാസി ഖദീജ മുതല്‍ അറേബ്യയിലെ അവസാന വിശ്വാസിനിയുടെ കൂടി അധ്വാനമുണ്ട്.
ഒരുകാലത്ത് കേരളത്തില്‍ ഏത് നാട്ടിന്‍പുറത്തുമെന്ന പോലെ ഒരു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ട് അമ്പൂരിയിലുമുണ്ടായിരുന്നു-'പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ട്'. ഇപ്പോള്‍ പല മലയോര പ്രദേശങ്ങളിലും 'ഫോറന്‍സിക് സയന്‍സി'ന് നല്ല സ്‌കോപ്പാ' (കോപ്പാ!) എന്ന് പ്രചരിപ്പിക്കും പോലെ, അക്കാലത്ത് പറഞ്ഞിരുന്നത് 'ടൈപ്പ് റൈറ്റിങും ഷോട്ട്ഹാന്‍ഡും പഠിച്ചാല്‍ ജോലി ഉറപ്പാ' എന്നായിരുന്നു! നാട്ടിലെ പത്താംക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികളില്‍ മിക്കവരും അവിടെ വരും എന്നതായിരുന്നു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ടുകളുടെ പ്രത്യേക. അതുകൊണ്ട് തന്നെ, കൗമാരപ്രായക്കാരായ ഞങ്ങളുടെ മനസില്‍ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അവിടെ പഠിക്കാന്‍ പോകുന്നത് മിക്ക ചെറുപ്പക്കാരും സ്വപ്‌നം കണ്ടു. എന്റെ കാര്യത്തില്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായത് പത്താംക്ലാസ് കഴിയുന്ന വേളയിലാണ്. പക്ഷേ, മൂന്നാഴ്ച കൊണ്ട് സ്വപ്‌നം പൊലിഞ്ഞു. വില്ലനായത് ഷോര്‍ട്ട്ഹാന്‍ഡ് ആണ്. ടൈപ്പ് റൈറ്റിങ് ഒരുവിധം സഹിക്കാം, ഗൂഢഭാഷയായ ഷോട്ട്ഹാന്‍ഡ് സഹിക്കാനുള്ള ശേഷി എനിക്കില്ല എന്ന് വേഗം പിടികിട്ടി. മൂന്നാഴ്ച കൊണ്ട് മതിയാക്കി. ഒരുമാസത്തെ ഫീസ് കൊടുത്തതുകൊണ്ട്, നാലാമത്തെ ആഴ്ച അമ്പൂരിയില്‍ എനിക്ക് വീട്ടുകാരറിയാതെ ഒളിവില്‍ കഴിയേണ്ടിവന്നു! പ്രീഡിഗ്രിക്ക് ചേര്‍ന്ന ശേഷം വീണ്ടും ഭാഗ്യം പരീക്ഷിച്ചു. ഇത്തവണ ഷോട്ട്ഹാന്‍ഡ് ഒഴിവാക്കിയായിരുന്നു പഠനം. പക്ഷേ, ഏതാനും ആഴ്ചകൊണ്ട് സംഭവം അവസാനിപ്പിക്കേണ്ടിവന്നു. പ്രീഡിഗ്രി കഴിഞ്ഞ ശേഷം ഞാനെന്റെ 'ടൈപ്പ് റൈറ്റിങ് പരീക്ഷകള്‍ മൂന്നാംഭാഗ'ത്തിന് വിധേയനായി. ഇത്തവണ ഒരു മാസത്തിലേറെ പഠനം നീളുകയും സ്പീഡ് ടെസ്റ്റിന് വിധേയനാകാന്‍ പാകത്തില്‍ പരിശീലനം നേടുകയും ചെയ്തു. ഇംഗ്ലീഷ് അക്ഷരമാലയെ മുന്നോട്ടുംപിന്നോട്ടും അനായാസം ഹിംസിക്കുന്നത് എനിക്ക് ഹരംപകര്‍ന്നു. എങ്കിലും ഫീസ് കെട്ടിവെച്ച് പരീക്ഷയ്ക്ക് തയ്യാറാവാതെ പിന്‍വാങ്ങി! കാര്യങ്ങള്‍ അവിടെ അവസാനിച്ചു എന്നാണ് കരുതിയത്. കലചക്രം ഉരുണ്ടു (അതാണല്ലോ സ്‌റ്റൈല്‍!), വര്‍ഷങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് വഴിമാറി. 23 വര്‍ഷം കഴിഞ്ഞ് കോഴിക്കോട് മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റായ എനിക്ക് കൈകൊണ്ട് എഴുതാന്‍ വയ്യെന്ന സ്ഥിതി വന്നു. ഒരു ആയുര്‍വേദ ഡോക്ടര്‍ നല്‍കിയ ഉപദേശപ്രകാരം, കനമുള്ള മഷിപ്പേന ഉപയോഗിച്ചുനോക്കി (മിഠായി തെരുവിലെ കൃഷ്ണ ഓപ്ടിക്കല്‍സില്‍ നമ്മുടെ ആവശ്യപ്രകാരം മഷിപ്പേന ഉണ്ടാക്കിത്തരുമായിരുന്നു. ഒരു എസ് ഐയ്ക്ക് ലാത്തിയുടെ വലുപ്പവും ആകൃതിയുമുള്ള പേനയാണ് അവര്‍ നല്‍കിയത്). ഒരുവര്‍ഷം അങ്ങനെ അഡ്ജസ്റ്റ് ചെയ്തു. അപ്പോഴേക്കും മഷിപ്പേനയും പറ്റാതെ വന്നു. അവസാനം കമ്പ്യൂട്ടറില്‍ എഴുതുകയല്ലാതെ നിവൃത്തിയില്ല എന്ന ഘട്ടമായി. 2005 ലായിരുന്നു അത്. തീരുമാനമെടുത്ത് ആദ്യദിനം തന്നെ ഒരു വാര്‍ത്ത വലിയ ബുദ്ധിമുട്ടില്ലാതെ മലയാളത്തില്‍ കമ്പോസ് ചെയ്യാനായത് എന്നെ അത്ഭുതപ്പെടുത്തി. അതോടൊപ്പം, അതിശയകരമായ ഒരുകാര്യം എനിക്ക് മനസിലായി, 23 വര്‍ഷം മുമ്പ് അമ്പൂരിയിലെ പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് അഭ്യസിച്ച ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് പാഠങ്ങളാണ്, ഒറ്റ ദിവസംകൊണ്ട് എന്നെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പ്രാപ്തനാക്കിയത്. 12 വര്‍ഷമായി ഞാന്‍ കമ്പ്യൂട്ടറില്‍ മലയാളം എഴുതുന്നു. Typeit! എന്ന മലയാളം എഡിറ്ററാണ് ഏറെക്കാലമായി എന്റെ തുണ. എന്ത് സംഗതിയായിക്കോട്ടെ, ഏത് പഠനമായിക്കോട്ടെ. അതിന്റെ ഗുണം എന്നായാലും നമ്മളെ തേടിവരും എന്ന വലിയ പാഠമാണ് ഇതെനിക്ക് നല്‍കിയത്.
സഭാപ്രബോധനങ്ങളിൽ വ്യക്തതയില്ലാത്തവർ ക്ലബ് ഹൗസ് ചർച്ചക്കാരാകുമ്പോൾ … ഈയിടെ ഒരു ക്ലബ് ഹൗസ് ചർച്ച നടന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് അവിടെ ഏറെ വിമർശിക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ (NA: നോസ്ത്ര ഏതാതേ) മൂന്നാം നമ്പറും തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ (LG: ലൂമൻ ജെൻസിയും) പതിനാറാം നമ്പറും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC) 841-ാം നമ്പറും തനി വില്ലന്‍ പരിവേഷത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. താഴെപ്പറയുന്ന ചോദ്യങ്ങളാണ് മുഖ്യമായും ഉയർന്നത്: 1. രക്ഷാപദ്ധതിയില്‍ മുസ്ലീങ്ങൾക്കും സ്ഥാനമോ? ദൈവത്തിന്റെ രക്ഷാപദ്ധതി (cf. ഉത്പ 3,15) എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ലല്ലോ. യേശുക്രിസ്തു ലോകത്തിലേക്കു വന്നത് എല്ലാവരെയും രക്ഷിക്കാന്‍ വേണ്ടിയാണെന്നും രക്ഷ ക്രിസ്തുവിലൂടെ മാത്രമുള്ളതാണെന്നും നമുക്കറിയാം. LG 16-ാം ഖണ്ഡിക ആരംഭിക്കുന്നത് ”ഇതുവരെ സുവിശേഷം സ്വീകരിക്കാത്തവര്‍ ദൈവജനത്തോട് വിവിധ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു” എന്ന ഭാവാത്മകമായ വാക്യത്തോടെയാണ്. തുടര്‍ന്ന് യഹൂദരെ ‘ദൈവത്തിന് ഏറ്റവും ഇഷ്ടഭാജനമായ ജനത’ എന്നു വിശേഷിപ്പിച്ചതിനു ശേഷം മുസ്ലീങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നിടത്ത് ”രക്ഷയുടെ പദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ്” എന്നു വ്യക്തമാക്കിക്കൊണ്ട് മുസിൽമാന്മാരെയും യേശുവിലൂടെയുള്ള പരിത്രാണപദ്ധതി ആശ്ലേഷിക്കുന്നു എന്നു വ്യക്തമാക്കിയിരിക്കുന്നു. ക്രിസ്തുവിനും 600 വര്‍ഷങ്ങള്‍ക്കു ശേഷം ക്രിസ്തുവിലൂടെയുള്ള രക്ഷാപദ്ധതിയെ പൂര്‍ണമായി തള്ളിക്കളഞ്ഞവര്‍ എങ്ങനെയാണ് രക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുന്നത് എന്നതാണ് ഇവിടെ ചിലരുടെ ചോദ്യം. കൗൺസിൽ രേഖയുടെ തുടര്‍ന്നുള്ള ഭാഗം വായിച്ചാല്‍, തത്സംബന്ധിയായി ഉയരുന്ന അത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും: ”എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നാണ് രക്ഷകന്‍ ആഗ്രഹിക്കുന്നത് (1 തിമോ 2,4). അതുകൊണ്ട് മിശിഹായുടെ സുവിശേഷത്തെയും അവിടത്തെ സഭയെയും സ്വന്തം കുറ്റം കൊണ്ടല്ലാതെ അറിയാതെയിരിക്കുകയും എന്നാല്‍, ആത്മാര്‍ത്ഥഹൃദയത്തോടെ ദൈവത്തെ തേടുകയും അവിടത്തെ ഇഷ്ടം മനസ്സാക്ഷിയുടെ പ്രേരണയ്ക്കനുസൃതമായി പ്രവൃത്തികളാല്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രസാദവരത്തിന്റെ പ്രചോദനത്താല്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യരക്ഷ പ്രാപിക്കാന്‍ കഴിയും. സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ ഇനിയും സ്പഷ്ടമായി അംഗീകരിക്കാതിരിക്കുകയും ദൈവവരപ്രസാദത്തോടു കൂടിത്തന്നെ ശരിയായ ജീവിതം നയിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവപരിപാലനം രക്ഷയ്ക്കാവശ്യകമായ സഹായങ്ങള്‍ നിഷേധിക്കുകയില്ല. നന്മയായിട്ടോ, സത്യമായിട്ടോ അവരില്‍ കണ്ടെത്തുന്നവയെല്ലാംതന്നെ സുവിശേഷ സ്വീകരണത്തിനു വേണ്ടിയുള്ള ഒരുക്കമായിട്ടാണ് സഭ കണക്കിലെടുക്കുന്നത്.” ‘സുവിശേഷ സ്വീകരണത്തിനു വേണ്ടിയുള്ള ഒരുക്കം’ (Praeparatio Evangelica) എന്ന ഭാവാത്മകപ്രയോഗം നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കേസറിയായിലെ എവുസേബിയൂസിൻ്റേതാണ്. വചനത്തിലൂടെയാണ് എല്ലാം സൃഷ്ടിക്കപ്പെട്ടതെന്ന യാഥാർത്ഥ്യവും (cf. യോഹ 1,3) “താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നു” എന്ന ദൈവത്തിൻ്റെ സൃഷ്ടികർമാനന്തര ആസ്വാദനവും (ഉത്പ 1,31) വെറും സൃഷ്ടവസ്തുക്കൾ പോലും ദൈവത്തെ പ്രഘോഷിക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന 19-ാം സങ്കീർത്തന കർത്താവിൻ്റെയും വി. പൗലോസിൻ്റെയും (cf. റോമാ 1,20) നിലപാടുകളുമാണ് ‘Praeparatio Evangelica’ എന്ന ഭാവാത്മക വീക്ഷണത്തിൻ്റെ നിലപാടുതറയായി നിലകൊള്ളുന്നത്. സൃഷ്ടവസ്തുക്കളെപ്പോലെതന്നെ എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും സഭ വീക്ഷിക്കുന്നത് സുവിശേഷത്തിനുള്ള ഒരുക്കമായിട്ടാണ്. അതിനാലാണ് അവയിലെല്ലാം ‘സത്യത്തിൻ്റെ രശ്മി’യും (NA 2) ‘വചനത്തിൻ്റെ വിത്തും’ (AG 11) കാണാൻ ക്രിസ്തുവിൻ്റെ സഭയ്ക്ക് കഴിയുന്നത്. ഖുറാൻ വായിച്ച് അതിൽ ഒളിഞ്ഞു കിടക്കുന്ന ‘വചന’പ്രാധാന്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൽ എത്തിച്ചേർന്ന അനേകമനേകം ഇസ്ലാമിക വ്യക്തിത്വങ്ങൾ സഭയുടെ ഈ വീക്ഷണത്തിന് കൈയൊപ്പു ചാർത്തുന്ന സാക്ഷ്യങ്ങളാണ്. നബീൽ ഖുറേഷിയുടെ Seeking Allah, Finding Jesus എന്ന ഗ്രന്ഥം ഒന്നു വായിക്കുന്നതു നല്ലതാണ്. ഭാവാത്മകമായ സമീപനത്തിലൂടെ മാത്രമേ സ്ഥായിയായ ക്രൈസ്തവ സുവിശേഷവത്കരണം സാധ്യമാകൂ എന്നാണ് സഭയുടെ പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള വത്തിക്കാൻ കൗൺസിലിൻ്റെ രേഖ വ്യക്തമാക്കുന്നത്: “മിശിഹാതന്നെയും മനുഷ്യഹൃദയങ്ങളെ പരിശോധിക്കുകയും അവരോട് ശരിയായ മാനുഷിക സംവാദം വഴി ദൈവികമായ വെളിച്ചത്തിലേക്ക് അവരെ ആനയിക്കുകയും ചെയ്തതുപോലെ, അവിടുത്തെ ശിഷ്യന്മാരും മിശിഹായുടെ ആത്മാവിനാൽ അവഗാഢം പൂരിതരായി അവർ സഹവസിക്കുന്ന ജനങ്ങളെ മനസ്സിലാക്കുകയും അവരോട് ഇടപഴകുകയും, അങ്ങനെ ആത്മാർത്ഥവും ക്ഷമാപൂർവകവും ആയ സംവാദം വഴി ഔദാര്യനിധിയായ ദൈവം ജനപദങ്ങൾക്കു ചൊരിഞ്ഞിരിക്കുന്ന സമ്പത്തുകളെ അറിയുകയും ചെയ്യണം. അതോടൊപ്പം ഈ സമ്പത്തുകളെ സുവിശേഷ വെളിച്ചത്താൽ പ്രകാശിതമാക്കാനും സ്വതന്ത്രമാക്കാനും ദിവ്യരക്ഷകനായ ദൈവത്തിൻ്റെ ഭരണസീമയിൽ കൊണ്ടുവരാനും പരിശ്രമിക്കണം” (NA 11). എന്തെല്ലാം കുറവുകളും തിന്മകളും ഉള്ള ഒരു മതസംവിധാനമാണെങ്കിലും അതിലും സത്യത്തിൻ്റെ രശ്മികളും വചനത്തിൻ്റെ വിത്തുകളും ദർശിക്കാനാകും. കുറവുകളുടെയും തെറ്റുകളുടെയും അധാർമികതകളുടെയും കൂമ്പാരങ്ങളിൽ പോലും സുവിശേഷത്തിലേക്കു നയിക്കുന്ന സത്യരശ്മിയും ക്രിസ്തുവിലേക്കു നയിക്കുന്ന വചനവിത്തും ഉണ്ട്. ഖുറാനിലെ തെറ്റുകളും കുറവുകളും അധാർമികതയും കണ്ടെത്തി അതിനെ പിശാചിൻ്റെ ഗ്രന്ഥം എന്നോ മുഹമ്മദിൻ്റെ ജീവിതത്തിലെ ധാർമിക വീഴ്ചകളുടെ നീണ്ട ലിസ്റ്റ് കണ്ടെത്തി അദ്ദേഹത്തെ പിശാചെന്നോ അള്ളാഹു വിൻ്റെ ഗോത്രദൈവ പശ്ചാത്തലം കണ്ടെത്തി ആ സങ്കല്പത്തെ പൈശാചികം എന്നോ മുദ്രകുത്താൻ സഭാത്മകമായ മനസ്സുള്ളവർക്ക് സാധിക്കുകയില്ല. എന്നാൽ, ഇവയെ അങ്ങനെ തന്നെ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ട ആവശ്യവും ക്രൈസ്തവർക്കില്ല. സത്യദൈവവും സത്യമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെയും സ്നേഹത്തിൻ്റെ യുക്തിഭദ്രത പേറുന്ന ത്രിയേകദൈവത്തിൻ്റെയും ക്രമാനുഗതവും ആത്യന്തികവുമായ വെളിപ്പെടുത്തൽ അടങ്ങുന്ന വിശുദ്ധ ഗ്രന്ഥത്തിൻ്റെയും മുന്നിൽ മറ്റുള്ളവയ്ക്കെല്ലാം നിഴലുകളുടെ സ്ഥാനമേയുള്ളൂ എന്നു നമുക്കു വ്യക്തമാണല്ലോ. പക്ഷേ, ആ നിഴലുകളെ ഭാവാത്മകമായി സമീപിച്ചു കൊണ്ടു വേണം ക്രിസ്തുവിൻ്റെ പ്രഭാപൂരം അവയിലെല്ലാം പരത്താൻ. 2. മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും ഒരേ ദൈവമോ? ”അവര്‍ കരുണാനിധിയും അന്ത്യദിനത്തിൽ മനുഷ്യരെ വിധിക്കാനിരിക്കുന്നവനുമായ ഏകദൈവത്തെ നമ്മോടൊത്ത് ആരാധിക്കുന്നു” എന്ന പ്രസ്താവന പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. യേശുക്രിസ്തുവിനെ പ്രവാചകനായി തരംതാഴ്ത്തിയ ഇസ്ലാമിന്റെ അള്ളാഹുവാണോ ക്രിസ്ത്യാനിയുടെ ദൈവം എന്നാണ് അവര്‍ ചോദിക്കുന്നത്. മുസ്ലീങ്ങള്‍ ഏകനും കരുണാര്‍ദ്രനും മനുഷ്യകുലത്തിന്റെ വിധിയാളനുമായ ദൈവത്തെ ആരാധിക്കുന്നു എന്ന പ്രസ്താവന വി. ഗ്രിഗറി ഏഴാമന്‍ പാപ്പാ 1076-ല്‍ മൗറത്താനിയായിലെ (ഇന്നത്തെ അള്‍ജീരിയ) മുസ്ലീം രാജാവായ അല്‍ നാസീറിന് എഴുതിയ കത്തിലെ പരാമര്‍ശമാണ് എന്നത് പലരും ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹം എഴുതി: ”നിങ്ങളും ഞങ്ങളും ഒരു ദൈവത്തില്‍ വിശ്വസിക്കുകയും സ്വാഭാവികമായി, വ്യത്യസ്ത രീതികളില്‍ അവിടത്തെ ഏറ്റുപറയുകയും ചെയ്യുന്നു”. ഇവിടെ ‘ഒരു ദൈവം’ എന്നാണ് കുറിച്ചിരിക്കുന്നത്, ‘ഒരേ ദൈവം’ എന്നല്ല. ഇംഗ്ലീഷില്‍ the one God എന്നു പരിഭാഷപ്പെടുത്തിക്കാണാറുണ്ട്. ലത്തീനില്‍ ആര്‍ട്ടിക്കിള്‍ ഇല്ല എന്നതു പ്രത്യേകം ശ്രദ്ധിക്കണം. മൂലഭാഷയില്‍ ഉദ്ദേശിക്കാത്ത the same എന്ന അര്‍ത്ഥം ഇംഗ്ലീഷ് പരിഭാഷയിലെ the പ്രയോഗം ഉളവാക്കുന്നുണ്ടെന്ന് ചിലർക്കെങ്കിലും തോന്നുന്നുണ്ട്. തീർച്ചയായും, തെറ്റിദ്ധാരണാജനകമായ പരിഭാഷകള്‍ ഒഴിവാക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. കാരുണ്യവാനും അന്ത്യവിധിയാളനുമായ ഏകദൈവത്തിലുള്ള വിശ്വാസം രണ്ടു മതങ്ങളിലുമുണ്ട്, ശരി തന്നെ. എന്നാൽ, ഏക ദൈവത്തെ നമ്മോടൊപ്പം ആരാധിക്കുകയെന്നാൽ അർത്ഥം ഒരേ ദൈവത്തെ ആരാധിക്കുകയെന്നോ ഒന്നിച്ച് ആരാധന നടത്തുക എന്നോ അല്ല. ‘വ്യത്യസ്ത രീതികളിൽ’ എന്ന് വി. ഗ്രിഗറി പാപ്പ കൂട്ടിച്ചേർത്തിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ്. ഇരുകൂട്ടരുടെയും ദൈവസങ്കല്പങ്ങൾ ഒന്നാണെന്നു കരുതുന്നത് യുക്തിക്കു നിരക്കുന്നതല്ലെന്നതു സുവിദിതമാണല്ലോ. ഏകദൈവവിശ്വാസികളാണ് മുസ്ലീങ്ങളും ക്രൈസ്തവരുമെങ്കിലും ഇരുവരുടെയും ദൈവസങ്കല്പങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കേവല ഏകാകിത്വമാണ് (Absolute Singularity) ഇസ്ലാമിന്റേതെങ്കില്‍, ത്രിത്വമാണ് (Trinity) ക്രൈസ്തവരുടേത്. ഈ രണ്ടു ദൈവസങ്കല്പങ്ങളും സമ്മാനിക്കുന്ന ലോകദര്‍ശനവും തികച്ചും വ്യത്യസ്തമാണ്. കേവല ഏകത്വത്തിന്റെ മുഖ്യപദം ‘മാത്രം’ (only) എന്നതാകയാല്‍ എക്‌സ്‌ക്ലൂസിവിസമായിരിക്കും ആ വിശ്വാസത്തിന്റെ മുഖ്യധാര. ഏകത്വത്തിലെ കൂട്ടായ്മയാണ് ത്രിത്വത്തിന്റെ ഉന്നല്‍ എന്നതിനാല്‍ സ്‌നേഹത്തിലൂന്നിയ ഇന്‍ക്ലൂസിവിസമായിരിക്കും ആ വിശ്വാസത്തിന്റെ മുഖ്യധാര. ത്രിത്വവിശ്വാസം ആഴപ്പെട്ടിട്ടുള്ളയിടങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും വ്യക്തി-സമൂഹ പാരസ്പര്യവും സ്ത്രീ-പുരുഷ സമത്വവും ഏതു തൊഴിലിന്റെയും മാന്യതയും സാരവത്തായ ജനാധിപത്യവും നിലനില്ക്കുന്നതിന്റെ കാരണം മറ്റെങ്ങും തേടേണ്ടതില്ല. മാത്രമല്ല, യേശുക്രിസ്തുവിനെ ദൈവമായി കാണാന്‍ ഇസ്ലാമിന് ആവില്ല. യേശുക്രിസ്തു പഠിപ്പിച്ച ത്രിയേക ദൈവസങ്കല്പത്തെ സ്വീകരിക്കാന്‍ അവര്‍ക്കു കഴിയാത്തതിന് അത് ഒരു കാരണവുമാണ്. ഖുറാനില്‍ അവിടന്ന് വെറും പ്രവാചകനാണ്. അവിടത്തെ കുരിശുമരണവും ഉത്ഥാനവുമൊന്നും അവര്‍ അംഗീകരിക്കുന്നില്ല. അങ്ങനെ നോക്കിയാല്‍, ഒരു കാര്യം വ്യക്തമാണ് – ബൈബിളിലെ യേശുക്രിസ്തുവല്ല ഖുറാനിലെ ഈസാ നബി. യേശുവിനും ആറു നൂറ്റാണ്ടുകള്‍ക്കുശേഷം ആര്യന്‍-നെസ്റ്റോറിയന്‍ പാഷണ്ഡികളില്‍ നിന്നു മുഹമ്മദിനു കൈമാറിക്കിട്ടിയ ഈസായ്ക്ക് ബൈബിളിലെ യേശുക്രിസ്തുവുമായി ഒരു ബന്ധവുമില്ല എന്നതാണ് സത്യം. ഇക്കാര്യങ്ങളെക്കുറിച്ച് എട്ടാം നൂറ്റാണ്ടില്‍ത്തന്നെ സഭാപിതാവായ വി. ജോണ്‍ ഡമഷീന്‍ (675-749) തന്റെ ‘ഇസ്മായേല്യപാഷണ്ഡത’, ‘ഒരു ക്രിസ്ത്യാനിയും സരസേനനും തമ്മിലുള്ള തര്‍ക്കം’ എന്നീ ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 3. മുസ്ലീങ്ങള്‍ക്ക് അബ്രാഹത്തിന്റെ വിശ്വാസമോ? ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുത്ത പലരും സഭാരേഖകൾ ഇസ്ലാമിനെ അബ്രഹാമിക മതമായി അംഗീകരിക്കുന്നു എന്ന് കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ, സത്യം എന്താണ്? ”അബ്രാഹത്തിൻ്റെ വിശ്വാസം മുറുകെപ്പിടിക്കുന്നുവെന്ന് ഏറ്റുപറയുന്ന” മുസൽമാന്മാർ എന്ന LG 16ഉം ”അവർ സസന്തോഷം സ്വയം ബന്ധപ്പെടുത്തുന്ന അബ്രാഹം” എന്ന NA 3ഉം “These (Moslems) profess to hold the faith of Abraham” എന്ന CCC 841ഉം വ്യക്തമാക്കുന്നത് മുസ്ലീങ്ങൾ അങ്ങനെ അവകാശപ്പെടുന്നു എന്നു മാത്രമാണ്. അബ്രാഹത്തിന്റെ വിശ്വാസം മുസ്ലീങ്ങള്‍ മനസ്സിലാക്കിയതില്‍ എത്രമാത്രം കൃത്യതയുണ്ടെന്ന് പരിശോധിക്കേണ്ട ഒന്നായിരുന്നില്ല രണ്ടാം വത്തിക്കാൻ കൗൺസിൽ. ‘നോസ്ത്ര ഏതാത്തേ’ അവയ്ക്കുള്ള രേഖയുമല്ല. ഒരു എക്യുമേനിക്കല്‍ കൗണ്‍സില്‍ എന്ന നിലയില്‍, ഒന്നിപ്പിക്കാവുന്ന ഘടകങ്ങള്‍ക്കാണ്, ഭിന്നിപ്പിക്കാവുന്നവയ്ക്കല്ല രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഊന്നല്‍ നല്കിയത്. അതിനാൽ, ഇസ്ലാമിനെ ഒരു അബ്രഹാമിക മതമായി കൗൺസിൽ പ്രഖ്യാപിച്ചു എന്ന വാദം ബാലിശമാണ്. അബ്രാഹത്തിന്റെ സന്തതിയായ ഇസഹാക്കിലൂടെയാണ് ദൈവവുമായുള്ള ഉടമ്പടി മുന്നോട്ടു പോയതെന്ന് (cf. ഉത്പ 17,21) വി. ഗ്രന്ഥം വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. വി. മത്തായിയുടെ സുവിശേഷത്തിലെത്തുമ്പോള്‍ യേശുവിന്റെ വംശാവലി ആരംഭിക്കുന്നതുതന്നെ അബ്രാഹത്തിലാണെന്നതു പ്രത്യേകം ശ്രദ്ധേയമാണ്. ബൈബിളിലെ ഇസ്മായേലിന്റെ പിന്തുടര്‍ച്ചയാണ് ഇസ്ലാം എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് രേഖാപരമായ ഒരു തെളിവും – ഒരു വംശാവലി പോലും – അവര്‍ക്കില്ല. ബൈബിളിലെ ഇസ്മായേല്യര്‍ക്ക് ഇസ്ലാമിക ചരിത്രം ഉയര്‍ത്തിക്കാണിക്കുന്ന ഖുറേഷി ഗോത്രവുമായോ മക്കയില്‍ അധിവസിച്ചിരുന്ന മറ്റേതെങ്കിലും ഗോത്രവുമായോ ചരിത്രപരമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെന്നു തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇസ്മായേലിനെക്കുറിച്ചുള്ള ബൈബിള്‍ കാഴ്ചപ്പാടാകട്ടെ, ഉത്പ 16,1.12; 17,20.21; 21,20.21; 25,12-18; സങ്കീ 83,6-8.17; ഗലാ 4,22-31 എന്നിവയില്‍ വ്യക്തമാണുതാനും. ”സാറായില്‍ നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍ പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക” എന്ന് തിരുവചനം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു (ഉത്പ 17,21). യഹൂദര്‍ക്കു മാത്രമുണ്ടായിരുന്ന ഒരു പാരമ്പര്യം (ഉത്പ 16,1-16; 17,15-21; 21,9-21) ഏകപക്ഷീയമായി കടംകൊണ്ടതല്ലാതെ, മുഹമ്മദു നബിക്ക് 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്രാഹത്തിന്റെയും ഹാഗാറിന്റെയും പുത്രനായി ജനിച്ച ഇസ്മായേലുമായുള്ള ബന്ധം തെളിയിക്കാന്‍ ആര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? എക്യുമെനിസവും അജപാലനവും വിശ്വാസസമർത്ഥനവും രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ മറ്റു മതങ്ങളോടുള്ള നിലപാട് ഐക്യ പ്രധാനമായ സംവാദമാണെന്നതു ശരിതന്നെ. എല്ലാ കത്തോലിക്കാ വിശ്വാസികളും ഈ നിലപാട് പ്രായോഗിക ജീവിതത്തിൽ പുലർത്തേണ്ടതുണ്ട്. എന്നാൽ, ക്രൈസ്തവ വിശ്വാസത്തിൻ്റെ അനന്യത പണയം വച്ചുകൊണ്ടായിരിക്കരുത് ഈ ഡയലോഗ്. സംവാദവും പ്രഘോഷണവും ഒരുമിച്ചു പോകേണ്ടതുണ്ട് (Dialogue and Proclamation, 19 May 1991). പ്രത്യേകിച്ച്, അജപാലനപരമായ പ്രതിസന്ധികൾ ഉളവാകുന്ന അവസരങ്ങളിൽ, വിശ്വാസ സമർത്ഥനത്തിൻ്റെ ആവശ്യം നേരിടുന്ന സാഹചര്യങ്ങളിൽ, ക്രൈസ്തവരുടെ ദൈവസങ്കല്പത്തിന് മറ്റുളളവരുടേതിൽ നിന്നുള്ള വ്യത്യാസവും സവിശേഷതയും അതുല്യതയും ബോധ്യപ്പെടുത്താൻ അജപാലകർക്കും വിശ്വാസ പരിശീലകർക്കും കുടുംബങ്ങൾക്കും കഴിയണം. പക്ഷേ, അതും സ്നേഹത്തോടെയും ശാന്തതയോടെയും ആദരത്തോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും ചെയ്യാൻ കഴിയും, കഴിയണം (cf. 1പത്രോ 3,15.16). ക്രിസ്തുവിനെയും അവിടത്തെ മൂല്യങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ടല്ലല്ലോ ക്രൈസ്തവവിശ്വാസ സമർത്ഥനം നടത്തേണ്ടത്! By, Rev Dr. Joshy Mayyattil Share. WhatsApp Facebook Twitter Telegram Email LinkedIn Pinterest Previous Articleവേദനിക്കുന്ന നിമിഷങ്ങളെ, പ്രാർത്ഥനയാക്കി മാറ്റിയാൽ അത്ഭുതങ്ങൾ സംഭവിക്കും… Next Article കരയുന്നവരോട് കൂടെ കരഞ്ഞില്ലെങ്കിലും കുറ്റം വിധിക്കാതെ ഇരുന്ന് കൂടെ… Related Posts മെത്രാന്മാര്‍ക്ക് ഇടയില്‍ അഭിപ്രായ ഭിന്നതയില്ല: സീറോ മലബാർ സഭ… സങ്കടങ്ങൾ കേൾക്കാൻ ആരും ഇല്ലാതായിപോയവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്… അവകാശങ്ങൾ വേണ്ടി പോരാടിയവർക്ക് ലഭിച്ച പാരിദോഷികം…. Add A Comment Leave A Reply Cancel Reply Save my name, email, and website in this browser for the next time I comment. Δ Facebook Twitter Latest Updates! മെത്രാന്മാര്‍ക്ക് ഇടയില്‍ അഭിപ്രായ ഭിന്നതയില്ല: സീറോ മലബാർ സഭ… പുണ്യം പുലരും ദിനങ്ങളിലൂടെ… ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ കിരീടം ഉറപ്പ് ! സങ്കടങ്ങൾ കേൾക്കാൻ ആരും ഇല്ലാതായിപോയവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്… അവകാശങ്ങൾ വേണ്ടി പോരാടിയവർക്ക് ലഭിച്ച പാരിദോഷികം…. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു പോകുമെന്ന് പറഞ്ഞ കുട്ടി… Archives Archives Select Month December 2022 (3) November 2022 (89) October 2022 (67) September 2022 (71) August 2022 (132) July 2022 (83) June 2022 (130) May 2022 (129) April 2022 (112) March 2022 (159) February 2022 (147) January 2022 (165) December 2021 (127) November 2021 (76) October 2021 (56) September 2021 (35)
കണ്ടലോളം ആഴത്തിൽ വേരൂന്നിയ പരിസ്ഥിതി സ്നേഹത്തിന്റെ പേരാണു പൊക്കുടൻ. പഴയങ്ങാടിയിലെ പാതാറിന്റെ കരയിൽ നാമ്പിട്ട ഈ കണ്ടൽസ്നേഹം കേരളമാകെ പടർന്നപ്പോൾ കാലം കല്ലേൻ പൊക്കുടനെ കണ്ടൽ പൊക്കുടനാക്കി. കാടുകൾ വെട്ടി നശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ പണിതും ഒരു ജനത മുന്നേറുമ്പോൾ കാടുകളെ സംരക്ഷിക്കുന്നത് ജീവിത വ്രതമാക്കിയ ഒരു മനുഷ്യൻ കേരളത്തിൽ ജീവിച്ചിരുന്നു 2015 സെപ്തംബർ 27 വരെ; കല്ലേൻ പൊക്കുടൻ. കടലിനോടും കായലിനോടും ചേർന്ന് വളരുന്ന കണ്ടൽ കാടുകളെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും ചെറുത്തുനിൽപ്പുകളിലൂടെയുമാണ് പൊക്കുടൻ എന്ന മനുഷ്യനെ ലോകമറിയുന്നത്. യുനെസ്‌കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകളെ പരാമർശിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടേയുംകല്ലേൻ വെള്ളച്ചിയുടേയും മകനായി പുലയ സമുദായത്തിൽ 1937 ൽ പിറന്നു. ഏഴോം മൂലയിലെ ഹരിജൻ വെൽഫേർ സ്‌കൂളിൽ നിന്നും രണ്ടാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് ജന്മിയുടെ കീഴിൽ കൃഷിപ്പണിക്ക് പോയിത്തുടങ്ങിയ പൊക്കുടൻ പതിനെട്ടാം വയസ്സിൽ അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. സമരങ്ങളിൽ പങ്കെടുത്ത് ജയിൽ ശിക്ഷ വരിച്ച അദ്ദേഹം എൺപതുകളുടെ അവസാനത്തോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ആദിവാസിദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രത്തെയും പൊക്കുടൻ ശ്രദ്ധേയമാക്കി. ഭൂമിയുടെ ശ്വാസമായ കണ്ടൽക്കാടുകൾ വച്ച് പിടിപ്പിച്ചതുകൊണ്ടും കണ്ടലുകളുടെ സംരക്ഷണത്തിനും അതിന്റെ നിലനിൽപ്പിനും വേണ്ടി ശബ്ദമുയർ്തതിയതുകൊണ്ടും കല്ലേൻ പൊക്കുടൻ കണ്ടൽ പൊക്കുടൻ എന്നും അറിയപ്പെട്ടു. ശക്തമായ കാറ്റിൽ പാട വരമ്പിലൂടെ നടന്നുപോകുന്ന കുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നത് പൊക്കുടൻ സ്ഥിരമായി കണ്ടിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ് പൊക്കുടൻ ആദ്യമായി കണ്ടൽചെടികൾ വച്ചുപിടിപ്പിക്കുന്നത്. ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീർന്നു. പുഴയിലെ തിരകൾ ശക്തമായി വരമ്പിലിടിച്ച് കയറുന്നതിനും ശക്തമായ കാറ്റിനും കണ്ടൽകാടുകൾ പരിഹാരമായി. ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട് പൊക്കുടൻ. യൂഗോസ്ലാവ്യ, ജർമ്മനി, ഹംഗറി, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ രാഷ്ട്രീയ ജീവിതം (ആത്മകഥ), കണ്ടൽ കാടുകൾക്കിടിയിൽ എന്റെ ജീവിതം, ചൂട്ടാച്ചി, എന്നിവയാണ് പൊക്കുചടൻ രചിച്ച കൃതികൾ. കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്എൻവയോൺമെന്റ് ഫോറം, കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്‌കാരംപരിസ്ഥിതി സംരക്ഷണസംഘം, ആലുവയുടെ ഭൂമിമിത്ര പുരസ്‌കാരം, കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്‌കാരം, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്മാൻ ഹാജി പുരസ്‌കാരം (2010), കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെജീവചരിത്രത്തിനുള്ള പുരസ്‌കാരം (2012) Further reading കല്ലേൻ പൊക്കുടൻ #sancharam #sanjaram environmentmangrovetravel storiesകണ്ടൽകല്ലേൻ പൊക്കുടൻ About Author / sanjaram Sanjaram, a travel community inspired by travel enthusiasts where you will find educating, entertaining and inspiring posts about travel, culture, food, lifestyle, books, hotel reviews, photography and so much more!
ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം അനുസരണം എന്നും അനുസരണ ത്തിന്റെ സമ്പൂർണ തയെ ദ്യോതിപ്പിക്കുന്ന സമർപ്പണംഎന്നുമാണ്. ദീൻ എന്ന വാക്കിന്റെ നാനാർത്ഥ ങ്ങളിൽ പ്രധാനമായത് അനുസരണമെന്നും അനുസരണത്തിന്റെ പാരമ്യതയെ സൂചിപ്പിക്കുന്ന വിധേയത്ത്വം എന്നുമാണ്. മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യമായി വിശുദ്ധ ഖുർആൻ പറഞ്ഞ അല്ലാഹുവിന്നുള്ള ഇബാദത്ത് എന്നതിലെ ഇബാദത്തിന്റെ അർഥം വഴിപ്പെടുക, അടിപ്പെടുക, വിധേയപ്പെടുക, അനുസരിക്കുക എന്നൊക്കെയാണ്. അല്ലാഹു വാണ് നമ്മുടെ റബ്ബ് എന്ന് നാം പറയുമ്പോൾ അവനാണ് നമ്മുടെയെല്ലാം ഉടയവൻ എന്നുകൂടിയാണ് വിവക്ഷിക്കപ്പെടുന്നത് എന്നതിനാൽ തന്നെ നാം അല്ലാഹുവിന്റെ അടിമയാണെന്നും ആയതിനാൽ അവനാണ് നമ്മുടെ അനുസരണം അർഹിക്കുന്ന ഏക ഉടമയും യജമാനെന്നും കൂടിയാണ്ഉദ്ദേശി ക്കപ്പെടുന്നത്. പ്രാപഞ്ചികതയുമായി ഇസ്ലാം മനുഷ്യനെബന്ധപ്പെടുത്തുന്നതും അവന്റെ പ്രകൃതിപരതയിൽ അവൻ അലംഘനീയമായ രൂപത്തിൽ നിർബന്ധമായും അനുസരിക്കേണ്ടിവരുന്ന പ്രകൃതി നിയമങ്ങളുടെ തലത്തിലൂടെയാണ്. അഥവാ ഒരു മനുഷ്യൻ മുസ്ലിം ആവുക എന്നത് തന്നെ അവന്നു സ്വാതന്ത്ര്യം നൽകപ്പെട്ട ജീവിതത്തിൻറെ മുഴുവൻ മേഘലകളിലും അവന്റെ സൃഷ്ടാവിനെ അനുസരിച്ച് കൊണ്ട് പ്രകൃതിയുടെ പൊതു ധാരയോടു താദാത്മ്യപ്പെടുക എന്നതാണ് . ആദാമിന്റെ മുമ്പിൽ സാഷ്ടാംഗം ചെയ്യുവാനുള്ള ദൈവിക കല്പനെയെ ഇബ്ലീസ് ലംഘിച്ചപ്പോൾ ഇബ്ലീസ് പരാജപ്പെട്ടത് അനുസരണ ത്തിന്റെ തലത്തിലായിരുന്നു എന്ന് ഖുർആൻ വ്യക്തമാക്കുന്നു. സ്വർഗത്തിൽ വെച്ച് ഒരു പ്രത്യേക വൃക്ഷത്തിലെ ഫലം ഭുജിക്കരുത് എന്ന നിരോധത്തിലൂടെ ആദവും ഹവ്വയും പരീക്ഷിക്കപ്പെട്ടതും അനുസരണത്തിന്റെ തലത്തിലായിരുന്നു. ഇബ്രാഹീം നബിയോട് സ്വന്തം പുത്രനായ ഇഷ്മായീലിനെ അറുക്കുവാൻ ആജ്ഞാ പിച്ചപ്പോൾ, കല്പിക്കപ്പെട്ട കാര്യം പ്രത്യക്ഷത്തിൽ ഒരു ക്രിമിനൽ കുറ്റം ആയിരുന്നിട്ടുപോലും, ഇബ്രാഹീം അല്ലാഹുവിനെ അനുസരിക്കുവാൻ ബാധ്യസ്ഥനായിരുന്നു. ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം കപിക്കപ്പെട്ട വിഷയത്തേക്കാൾ കൽപിച്ച ശക്തി ഏതാണ് എന്നതിനായിരുന്നു പ്രാധാന്യം എന്നർത്ഥം. അതുകൊണ്ടാണ് ഇസ്ലാം മുസ്ലിംകൾക്ക് നിശ്ചയിച്ച നമസ്കാരം, നോമ്പ്, സകാത്ത് ഹജ്ജു പോലുള്ള അനുഷ്ടാന കർമങ്ങൾ പോലും സ്വീകാര്യമാകുന്നതി ന്നു ആ അനുഷ്ടാനങ്ങൾ നിർവഹിക്കുമ്പോഴുള്ള അല്ലാഹുവിന്നുള്ള അനുസരണം നിർബന്ധമാകുന്നതു. അഥവാ നേരത്തെ വ്യക്തമാക്കിയതുപോലെ, ആരെങ്കിലും എങ്ങനെയെങ്കിലും ഉദ്ദേശിക്കുന്നതുപോലെ ഏതെങ്കിലും നേരത്ത് അവനവന്നു തോന്നിയതുപോലെ ചെയ്യാവുന്നതല്ല ഇസ്ലാമിലെ ഒരു അനുഷ്ടാന കർമവും. ഇന്നലെ വരെ പകൽ വേളകളിൽ നമ്മുക്ക് അനുവദനീയമായിരുന്ന അന്ന പാനീയങ്ങൾ ഇന്ന് നോമ്പ് കാലത്ത് നിഷിദ്ധ മാകുമ്പോൾ നാം അനുവദനീയമാക്കുവാനും നിഷിദ്ദമാക്കുവാനും ഉള്ള അല്ലാഹുവിന്റെ അധികാരാവകാശത്തെ അന്ഗീകരിക്കുകയും അല്ലാഹുവിനെ അനുസരിക്കുകയുമാണ് ചെയ്യുന്നത്. നോമ്പിനെ താഴെ പറയുന്ന നാല് രൂപങ്ങളിൽ ജനങ്ങൾ സമീപിക്കാറുണ്ട്. 1. വിശ്വാസിയായി ക്കൊണ്ട് ആത്യന്തികമായി പരലോക മോക്ഷം ലക്ഷ്യം വെച്ചു അതിനെ അനുഷ്ടിക്കുന്നവർ. അവർ നോമ്പ് നോക്കുന്നതിലൂടെ അല്ലാഹുവിന്റെ ആജ്ഞക്ക് വഴിപ്പെടുകയാണ് ചെയ്യുന്നത്. ആയതിനാൽ അത് അല്ലാഹുവിനുള്ള ഇബാദത്ത് ആകുന്നു. 2. വിശ്വാസം ഇല്ലാതെ മുസ്ലിം സമൂഹത്തോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു നോമ്പു നോക്കുന്നവർ. ഇത് കൊണ്ട് അവർ ഉദ്ദേശിക്കുന്ന സാമൂഹ്യ നന്മകൾ ലഭിച്ചേ ക്കാമെങ്കിലും ഖുർആനികമായി അല്ലാഹുവിൻറെ അടുക്കൽ സ്വീകര്യമാകുവാൻ അല്ലാഹുവിലുള്ള വിശ്വാസവും ആത്യന്തിക ലക്ഷ്യമായി പരലോക മോക്ഷവും ഉപാധിയായതിനാൽ ഇത് അല്ലാഹുവിനുള്ള ഇബാദത്ത് ആവില്ല എന്നത് സുതരാം വ്യക്തമാണല്ലോ. 3. അല്ലാഹുവിലും നോമ്പ് അല്ലാഹു കല്പിച്ചതാണെ ന്നതിലും വിശ്വസിക്കുകയും അങ്ങനെ തന്റെ അടിയാറുകളെ അല്ലാ ഹു ഉദ്ദേശിക്കുന്നത് എന്തും കല്പിക്കുവാനുള്ള അല്ലാഹുവിന്റെ അധികാരാവകാശത്തെ അന്ഗീകരിക്കുകയും വകവെച്ച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് നോമ്പ് നോല്കാതിരിക്കുന്നവർ. ഇവർ അല്ലാഹുവിൻറെ കല്പനയെ ലംഘിക്കുന്നതിലൂടെ “മഅസിയത്തു” ചെയ്യുന്നവർ ആകുന്നു. 4. അല്ലാഹുവിൽ വിശ്വസിക്കുന്നുവെങ്കിലും നോമ്പു പോലുള്ള നേർക്ക് നേരെ പ്രാർഥനയോ പരമ്പരാഗാത സ്വഭാവത്തിലുള്ള ആരാധനയോ അല്ലാത്ത വളരെയേറെ സാമൂഹ്യ ഉള്ളടക്കമുള്ള കർമങ്ങളൊന്നും അള്ളാഹു മനുഷ്യനെ കല്പിക്കേണ്ട വിഷയമല്ല, അത് പോലുള്ള അച്ചടക്ക പരമായ കാര്യങ്ങൾ മനുഷ്യൻ അവന്റെ സാമൂഹ്യപരമായ ആവശ്യത്തിന്നനുസരിച്ചു അവൻ നിലകൊള്ളുന്ന രാഷ്ട്രീയ പാര്ടിയോ മറ്റൊ ആവശ്യപ്പെടുന്ന പാര്ടി അച്ചടക്കത്തിനുള്ളിൽ നിന്നുകൊണ്ട് അവർ ആവശ്യപ്പെടുന്നതിനനുസരിച്ചു നേടാവുന്നതെയുള്ളൂ എന്ന് വിശ്വസിച്ചു നോമ്പ് നോക്കാതിരിക്കുമ്പോൾ അത് അവന്റെ അല്ലാഹുവിലുള്ള വിശ്വാസത്തിന്നു യോജിക്കാത്ത അല്ലാഹു കൊടിയ പാപമായി വിശേഷിപ്പിച്ച ശിർക്ക് ആയി മാറുന്നു. കാരണം, ഇതിലൂടെ അവൻ ചെയ്യുന്നത് അല്ലാഹുവിന്റെ കല്പ്പിക്കാനുള്ള അധികാരാവകാശത്തെ ചോദ്യം ചെയ്യുകയും അത് മറ്റൊരു ശക്തിക്ക് വകവെച്ച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ്. റമദാൻ മാസത്തിൽ പുണ്യം കൽപ്പിക്കപ്പെടുന്ന നോമ്പ് അല്ലാഹു അക്ബർ എന്ന മുദ്രാ വാക്യം പ്രഘോഷിച്ചു കൊണ്ട് ശവ്വാൽ ഒന്നിന്നു പെരുന്നാൾ ദിവസം അല്ലാഹു കൽപ്പിച്ചതനുസരിച്ച് നിഷിദ്ധവും പാപവും ആയി നാം കണക്കാക്കുമ്പോൾ, പുണ്യവും പാപവും നന്മയും തിന്മയും അല്ലാഹു കൽപ്പിക്കുന്നതനുസരിച്ച് മാത്രമാണെന്നാണ് നാം വിശ്വസിക്കുന്നത്. റമദാൻ മാസത്തിൽ നോമ്പ് നോറ്റു കൊണ്ട് അനുസരിക്കുന്നതാണ് അല്ലാഹുവിനുള്ള ഇബാദത്തെങ്കിൽ ശവ്വാൽ ഒന്നിന്നു നോമ്പ് നോൽക്കാതെ ആഘോഷിച്ചു അല്ലാഹുവിൻറെ കൽപന അനുസരിക്കുന്നതാണ് അല്ലാഹുവിന്നുള്ള ഇബാദത്ത്. ചുരുക്കത്തിൽ, നമ്മുടെ അനുഷ്ടാനങ്ങളും പ്രാര്തനകളും ഒക്കെ സ്വീകാര്യമാകണമെങ്കിൽ ആ വിഷയത്തിലും അല്ലാതെയുമുള്ള അല്ലഹുവിന്നുള്ള അനുസരണം നിർബന്ധമാകുമ്പോൾ, ഏതെങ്കിലും അനുഷ്ടാനേ തരവും പ്രാർഥനേ താരവുമായ വിഷയത്തിലെ നമ്മുടെ അല്ലാ ഹുവിന്നുള്ള അനുസരണം സ്വീകാര്യമാകുവാൻ അതെല്ലാതെയുള്ള എന്തെങ്കിലും കർമങ്ങളോ പ്രാർഥനയോ ഉപാധിയോ നിർബന്ധമോ അല്ല എന്നർത്ഥം.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഒരു കലാകാരനെ ഓർക്കാൻ അയാൾ അവശേഷിപ്പിച്ചു പോയ കലാസൃഷ്ടി കാരണമാകുന്നു എങ്കിൽ, അതു മാത്രം മതി ആ ജന്മം സാർത്ഥകമാകാൻ. ഇന്ന് ജൂൺ 25-ന് കെ.ആർ മോഹനൻ… ഒരു കലാകാരനെ ഓർക്കാൻ അയാൾ അവശേഷിപ്പിച്ചു പോയ കലാസൃഷ്ടി കാരണമാകുന്നു എങ്കിൽ, അതു മാത്രം മതി ആ ജന്മം സാർത്ഥകമാകാൻ. ഇന്ന് ജൂൺ 25-ന് കെ.ആർ മോഹനൻ എന്ന ചലച്ചിത്രകാരൻ നമ്മെ വിട്ടുപിരിഞ്ഞതിന്റെ ഒന്നാമാണ്ട്. നല്ല സിനിമയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച കലാകാരൻ എന്നതുപോലെ തന്നെ നല്ല സിനിമയുടെ / പ്രവർത്തകരുടെ / പഠനോത്സുകതയുടെ സംഘാടകൻ എന്ന നിലയിലും ഓർമ്മിക്കപ്പെടേണ്ടതാണ് കെ.ആർ മോഹനൻ ദിനം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരിക്കുമ്പോൾ മേളകൾക്കും അവാർഡുകൾക്കും പുറമേ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ടൂറിങ് ടാക്കീസും ഫെല്ലോഷിപ്പുകളും ആസ്വാദന ക്യാമ്പുകളായി ഇറങ്ങിച്ചെല്ലുമ്പോൾ ലീഡർ ആയി അദ്ദേഹവുമുണ്ടായിരുന്നു. മിനിമനിലിസമാണ് കെ. ആർ മോഹനൻ സിനിമകളുടെ മുഖമുദ്ര. ആർക്കും മനസ്സിലാവുന്ന ചലച്ചിത്രഭാഷയിൽ ഗൗരവകരമായ / സൂക്ഷ്മ രാഷ്ട്രീയ ധ്വനികളുള്ള മൂന്നു സിനിമകളാണ് കെ.ആർ മോഹൻ നമുക്കു തന്നത്. 1978-ൽ അശ്വത്ഥാമാവ്, 1987-ൽ പുരുഷാർത്ഥം, 1992-ൽ സ്വരൂപം. നിരവധി ഡോക്യുമെന്ററികൾ, അവയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, വിശുദ്ധ വനങ്ങൾ, ദേവഗൃഹം എന്നിവ ഏറെ ശ്രദ്ധേയം. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ കാണിക്കുന്ന ശ്രദ്ധ, സംഗീതത്തിന്റെ, പശ്ചാത്തല ശബ്ദത്തിന്റെ ഉപയോഗത്തിൽ കാണിക്കുന്ന കണിശത, ഛായാഗ്രാഹണത്തിൽ പുലർത്തുന്ന മിതത്വം, ‘കപടത്വമില്ലാത്ത’, ബുദ്ധിജീവി നാട്യങ്ങളില്ലാത്ത അവതരണം എന്നിവ ഈ സിനിമകളുടെ തനത് സ്വഭാവമാകുന്നു. അവാർഡുകളിൽ അഭിരമിക്കാതിരിക്കുകയും കഥാ സിനിമകളുടെ നീണ്ട ഇടവേളകളിൽ നിരവധി ഡോക്യുമെന്ററികൾ ഒരുക്കുകയും ചെയ്തു അദ്ദേഹം. അവസാനമായി ‘വൈറ്റ് ബാലൻസ് ‘ എന്ന സിനിമയുടെ ആലോചനകളുടെ അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് മരണം കടന്നു വന്നത്. ഭൗതിക ജീവിതത്തിന് സമാന്തരമായി ആത്മസന്ദേഹികളായി,അതിൽപെട്ടുഴറുന്ന മനുഷ്യരെയാണ് അദ്ദേഹത്തിലെ സിനിമക്കാരൻ നോട്ടമിട്ടത്. രാത്രി /ഇരുട്ട് രംഗങ്ങൾക്ക് വലിയ പ്രധാന്യ വരുന്നു ഈ സിനിമകളിൽ. ആദ്യ സിനിമ അശ്വത്ഥാമാവിനെ വേറിട്ടതാക്കുന്നത്, ആധുനിക സാഹിത്യത്തിന്റെ ഭാഗമായി പ്രചരിച്ച അസ്തിത്വവാദ ചിന്തകളെ, ബ്രാഹ്മണ പരമ്പര്യവും അതിന്റെ ഭാവനകളുമായും കൂട്ടിയിണക്കി അവതരിപ്പിച്ചതാണ് എന്ന് സി.എസ് വെങ്കിടേശ്വരൻ നിരീക്ഷിക്കുന്നുണ്ട്. സി.വി ശ്രീരാമന്റെ പുരുഷാർത്ഥം, ഇരിക്കപ്പിണ്ഡം എന്നീ കഥകളെ പിൻപറ്റി നിർമിച്ച രണ്ടാമത്തെ സിനിമ ‘പുരുഷാർത്ഥം’ രണ്ടു ജീവിത / സാമൂഹ്യ വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷമായി വിലയിരുത്തുന്നു സി.എസ്. മൂന്നാമത്തെ സിനിമ ‘സ്വരൂപം ‘ റിവൈറ്റലിസ്റ്റിക് പ്രവണതകളിലേക്ക് മടങ്ങി പോകുന്ന മലയാളിയുടെ / ഇന്ത്യക്കാരന്റെ പിന്തിരിപ്പൻ മാനസിക ഘടനയെക്കുറിക്കുന്ന കരുത്തുറ്റ രാഷ്ട്രീയ ചിത്രമാണ്. നിർമിക്കപ്പെട്ട് 25 വർഷങ്ങൾക്കിപ്പുറം സ്വരൂപം മുന്നോട്ട് വച്ച ആശയങ്ങൾക്ക് പ്രസക്തിയും മൂർച്ചയും കൂടിയിട്ടേയുള്ളൂ. പാരമ്പര്യ / പൗരാണിക/ വംശ, കുല മഹിമകളിലേക്ക് യാതൊരു സങ്കോചവും ഉളുപ്പുമില്ലാതെ മടങ്ങിപ്പോകാൻ ശ്രമിക്കുന്ന മനുഷ്യരുടെ / സമൂഹത്തിന്റെ ആത്യന്തിക പരാജയം സ്വരൂപം ആവിഷ്കരിക്കുന്നു. ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് തൊട്ടുമുമ്പുള്ള കലുഷിതമായ വർഗീയ പ്രചാരണ/ ധ്രുവീകരണ കാലഘട്ടത്തിലാണ് സ്വരൂപം ഉരുവം കൊള്ളുന്നത്.ആ ദുർദിനത്തെ തുടർന്നിങ്ങോട്ട് വളർന്നു തുടങ്ങിയ പാരമ്പര്യവാദത്തിന്റെ, ഫാസിസ്റ്റ് മനശാസ്ത്രത്തെ എത്രമാത്രം പ്രവചന സ്വഭാവത്തോടെയാണ് സ്വരൂപം അവതരിപ്പിച്ചത് എന്ന് അത്ഭുതം തോന്നും. അതും സംഭാഷണമോ, സന്ദർഭമോ കരുതിക്കൂട്ടി / കൃത്രിമമായി ചേർത്തുവെച്ചുണ്ടാക്കിയതാണെന്ന അസ്വാഭാവികത ഒട്ടുമില്ലാതെ തന്നെ. തന്റെ രാഷ്ടീയബോധം തന്റെ സിനിമയുടെ ഘടനയ്ക്ക് ഒരു പരിക്കും ഉണ്ടാക്കുന്നില്ല എന്നിടത്താണ് കെ.ആർ മോഹനൻ എന്ന സംവിധായകൻ തന്റെ സമകാലീനരിൽ നിന്ന് വ്യത്യസ്തനാകുന്നത്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കിട്ടിയ അക്കാദമിക് പരിജ്ഞാനം നല്കിയ ശില്പ വൈദഗ്ധ്യത്തിന്റെ പ്രയോഗം കൂടിയാവാം അത്. നവോത്ഥാന മൂല്യങ്ങൾക്കു സംഭവിച്ച അപചയത്തിന്റെ സമകാല പശ്ചാത്തലത്തിൽ ‘സ്വരൂപം’ കാണുമ്പോൾ മനസ്സിലുയരുന്ന ചിന്തകൾ പങ്കുവെക്കുകയാണിവിടെ. ലളിതമായ ഭാഷയിൽ ഒരുക്കിയ കൊച്ചു സിനിമ – സ്വരൂപത്തെ കുറിച്ച് ഒറ്റവാക്കിൽ ഇങ്ങനെ സൂചിപ്പിക്കാം.’ Personal is political എന്ന ചിന്താ പദ്ധതിയുടെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘സ്വരൂപം’. കർമശേഷിയുള്ള മനുഷ്യനെ/ അധ്വാനവർഗ്ഗത്തെ, സർഗാത്മക ജീവിതത്തിൽ നിന്ന്, ജൈവിക ബോധത്തിൽ നിന്ന് അടർത്തിമാറ്റി നിഷ്ക്രിയനാക്കുന്ന ഭീതിതമായ മത / ആത്മിയ/ പാരമ്പര്യ കെണിയെ ദൃശ്യവല്ക്കരിക്കുന്നു ഇവിടെ. ശേഖരൻ എന്ന അധ്വാനിയായ ചെറുപ്പക്കാരനും ഭാര്യ മാലിനിയും രണ്ടു പെൺകുട്ടികളുടേയും സാധാരണ ജീവിതത്തിൽ പൊടുന്നനെ സംഭവിക്കുന്ന അസ്വാഭാവിക പരിണതിയാണ് പുറമേ നിന്നു നോക്കിയാൽ ചിത്രത്തിന്റെ പ്രമേയം. “സ്വരൂപത്തിൽ ഇതേ പോലെ തന്നെ, ഇയാളുടെ (ശേഖരന്റെ) വളരെ സാധാരണമായ ജീവിതം, ദൈനംദിന ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന ജീവിതം, പാരമ്പര്യത്തെപോലുള്ള ഒരു element കടന്നു വരുന്നതോടെ തകർന്നു പോവുകയാണ്. മൊത്തം unreal ആയി മാറുകയാണ്. Past അഥവാ tradition എന്താണ് എന്നുള്ളതിനെക്കുറിച്ചുള്ള പല ലെവൽസിലുള്ള engagements ഉണ്ട് ഈ സിനിമകളിൽ (പുരുഷാർത്ഥം, സ്വരൂപം). അത് അങ്ങനെ ആരും മലയാളത്തിൽ കൈകാര്യം ചെയ്തിട്ടില്ല. past ഇങ്ങനെ വേട്ടയാടിയ കഥാപാത്രങ്ങളും കുറവാണ് ” – സി.എസ് വെങ്കിടേശ്വരനുമായി കെ.ആർ മോഹനൻ നടത്തിയ സംഭാഷണത്തിൽ പറഞ്ഞ ഈ വാചകങ്ങളാണ് സ്വരൂപത്തിന്റെ ആത്മാവ്. പൊതുവെ നേർ രേഖാകഥനം തന്റെ ശൈലിയായി സ്വീകരിച്ചിരിക്കുന്ന കെ. ആർ മോഹനൻ എപ്പിസോഡിക്കൽ ആയാണ് സ്വരൂപം അവതരിപ്പിച്ചത്. ഇരുട്ടിൽ മുങ്ങി നില്ക്കുന്ന ഒരു വീടിന്റെ ദൃശ്യത്തിന് മേൽ തെളിഞ്ഞു മായുന്ന ടൈറ്റിലുകൾ. അതു കഴിയുമ്പോൾ നിലവിളക്കിന്റെ വെളിച്ചത്തിൽ മൺചുമരു ചാരി ഓർമയിൽ നഷ്ടപ്പെട്ടിരിക്കുന്ന മാലിനിയുടെ മധ്യദൂര ദൃശ്യം – നിശ്ചലമാണ് ഈ ഇരിപ്പ്. എന്തോ നഷ്ടപ്പെട്ട ഒരു ശൂന്യത. അവരുടെ ഓർമകളിലേക്ക് അടുത്ത കട്ട്. കോഴികളെ കുറുക്കൻ കൊണ്ടു പോയോ എന്ന ആധിയിൽ രാത്രിയിൽ വീടിന് പുറത്തേക്കിറങ്ങി നോക്കുന്ന മാലിനിയും ശേഖരനും. അരക്ഷിതമായ ജീവിതത്തെ കുറിച്ചുള്ള മാലിനിയുടെ ആകുലതകളുടെ ധ്വനിയുണ്ട് ഈ തുടക്കത്തിന്. ചുടുകട്ട കൊണ്ട് കെട്ടിയുയർത്തിയ ശേഖരന്റെ വീട് പൂർത്തിയാക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. ചെറു ചെറു ജോലികൾ ചെയ്തും തേങ്ങ വെട്ടിയും കോഴിയെ വളർത്തിയും പശുവിൻപാലു വിറ്റും അധ്വാനിയായ ആ ചെറുപ്പക്കാരൻ കുഞ്ഞു കുഞ്ഞു തുക സ്വരുക്കൂട്ടുകയാണ്. ഇല്ലായ്മകൾക്കിടയിലും അവരുടെ ജീവിതം പ്രതീക്ഷകളുടേതാണ്. നിരവധി പ്രവൃത്തികളുടെ ദൃശ്യപരമ്പരകളിലൂടെയാണ് മാലിനിയുടെ ഓർമയിലെ ഈ ഗ്രാമീണ ജീവിത ചിത്രം സംവിധായകൻ കാണിച്ചുതരുന്നത്. അധ്വാനത്തിന്റെ ചെറു ജീവിത മൂല്യങ്ങൾ. തേക്കാത്ത മൺചുമരിന്റെ ചെമ്മൺ പരുക്കൻ പ്രതലത്തിലും പറമ്പിലും നാട്ടിടവഴിയിലും എങ്ങും മണ്ണ് സ്ക്രിനിൽ നിറഞ്ഞു നില്ക്കുന്നു. കഥാപാത്രങ്ങളധികവും മണ്ണിൽ ചവിട്ടി നില്ക്കുന്ന / ഇരിക്കുന്ന/ കിടക്കുന്ന രീതിയിൽ വിന്യസിച്ചിരിക്കുന്നു. മനസ്സിൽ മായാതെ നിക്കുന്ന ഒത്തിരി non – professional കലാകാരന്മാരുടെ തികച്ചും സ്വാഭാവികമായ പെരുമാറ്റ രീതികൾ ഭംഗിയായി ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അല്പം നാടകീയത / സ്റ്റൈലൈസേഷൻ എന്നും അഭിനയത്തിൽ കടന്നു വരാറുള്ള നടൻ ശ്രീനിവാസന്റെ വ്യത്യസ്തമായ, Subtle ആയ പ്രകടനം ഈ ചിത്രത്തിൽ കാണാം. ചിത്രത്തിന്റെ കലാസംവിധായകൻ കൂടിയായ കെ.ആർ മോഹനൻ നിറയെ തെങ്ങുകളുള്ള ഒരു പറമ്പിലാണ് ശേഖരന്റെ പണി തീരാത്ത വീട് വെച്ചത്. ഫ്രെയിമിൽ നിറയെ ലംബരേഖകളുടെ കനപ്പെട്ട സാന്നിധ്യമായി മാറുന്നു ഈ കല്പ വൃക്ഷ നിര. ഒരു ദിവസം ഇരുട്ടിൽ നിന്ന് കയറി വരുന്ന വെള്ളവസ്ത്രധാരിയായ ഒരു വൃദ്ധൻ ആണ് ശേഖരന്റെ ജീവിതത്തെ മാറ്റിമറിച്ചത്. കറുപ്പൻ എന്ന ഈ വല്യച്ഛന്റെ തിരഞ്ഞെടുപ്പിൽ, അഭിനയിപ്പിച്ച രീതികൾ, അത്ഭുതാവഹമാണ്. ആരാണീ നടൻ….? കറുപ്പൻ വല്യഛനെ അത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പുണ്ടോ….? അറിയില്ല… വകയിൽ ഒരു വല്യച്ഛനാണയാൾ. ശേഖരന്റെ വീടുപണി വേണ്ട രീതിയിൽ നീങ്ങാത്തത് പിതൃക്കളുടെ അതൃപ്തി കൊണ്ടാണെന്ന് പറയുന്നു കറുപ്പൻ. മേലേതിൽ കുടുംബത്തിന്റെ വംശവൃക്ഷഗാഥ കറുപ്പൻ ശേഖരന് മുന്നിൽ അവതരിപ്പിക്കുന്നു ആ രാത്രി. ഒരു ‘ടു ഷോട്ടി’ലാണ് ഈ കഥപറച്ചിൽ. മുൻഭാഗത്ത് ഫോക്കസിൽ ശേഖരന്റെ മുഖം. വശത്ത് പിന്നിൽ ഔട്ട് ഓഫ് ഫോക്കസായി, ഇരുട്ടിൽ വെള്ള നിറത്തിൽ അവ്യക്തഭൂതകാലം പോലെ കറുപ്പൻ വല്യച്ഛൻ. സിനിമയുടെ കലയും ജീവിതത്തിന്റെ കഥയും ഒറ്റ ദൃശ്യത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. രാരുമുത്തപ്പൻ എന്ന പഴയ കാർന്നോരുടെ മിത്തിനു സമാനമായ അത്ഭുത ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശേഖരനിൽ പതിയുന്നു. വല്യഛന്റെ വരവോടെ തന്റെ വേരുകൾ.. സ്വരൂപം തേടിയിറങ്ങുകയാണ് ശേഖരൻ. പിതൃക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടതു ചെയ്യാൻ, അനുഗ്രഹങ്ങൾ നേടാൻ… തറവാട്ടിൽ, മുത്തപ്പനെ കുടിയിരുത്തിയ ബന്ധുവീട്ടിൽ.. തികച്ചും ആധുനികമായ, കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മറ്റൊരു ബന്ധുവിന്റെയും മകന്റെയും മുന്നിൽ വച്ചാണ് തറവാട്ടിലെ കാർന്നോൻമാരുടെ കൂടുതൽ വിശദാംശങ്ങൾ കറുപ്പൻ പറയുന്നത് എന്നത് ശ്രദ്ധേയമാണ്. 1992-ൽ കമ്പ്യൂട്ടർ എന്ത് മാത്രം അപൂർവ്വമാണ്! കുടുംബത്തിന്റെ പിന്നിലേക്ക്, 600 വർഷത്തോളം പിറകിലേക്ക് സഞ്ചരിക്കാനുള്ള വൃദ്ധന്റ ശ്രമം… വംശ വേരുകൾ… പേരുകൾ പിടികിട്ടാതെ കമ്പ്യൂട്ടറിന് മുന്നിൽ പകച്ചിരിക്കുന്ന യുവാവ്.. തലമുറ കൂടെ വൈരുധ്യാത്മകമായ അന്തരങ്ങളുടെ നിമിഷങ്ങൾ തിരശീലയിൽ ഇതൾ വിരിയുന്നു. അയാൾക്കിത് തമാശക്കഥയായാണ്‌ തോന്നുന്നത്! കുടുംബത്തിലെ ദീർഘായുസ്സുള്ള മനുഷ്യരുടെ നീണ്ട നിരകൾ പിന്നിലേക്ക് കൂട്ടി നോക്കിയിട്ടും രാരുമുത്തപ്പനിലേക്ക് എത്താനുള്ള കണ്ണികൾ തികയാതാവുന്നു. “രാരുമുത്തപ്പന്റെ വലിപ്പം ആയുസ് കൊണ്ടല്ല അളക്കേണ്ടത്. രാരു അല്പായുസായിരുന്നു.. സമാധിയായിരുന്നു.. ചിരഞ്ജീവിയാണ്…” ഈ വാക്കുകൾ ശേഖരന്റെ ഉള്ളിൽ പതിയുന്നത് ക്ലോസ് ഷോട്ടിലൂടെ, സംഗീതത്തിന്റെ ഒരു സ്പർശത്തിലൂടെ എന്നാൽ ഒട്ടും അമിതമാവാതെ, അടിവരയിട്ടു കാണിച്ചിരിക്കുന്നു. ഈ മിതത്വവും കണിശതയും ചിത്രത്തിലുടനീളം കാണാം. രാരുമുത്തപ്പൻ ശേഖരനിലേക്ക് പതിയെ പതിയെ ആവാഹിക്കപ്പെടുകയാണ് പിന്നീട്. അയാൾ സദാ സമയം ആലോചനകളിൽ മുഴുകി. വീടിനു മുമ്പിൽ അനങ്ങാതെ കുത്തിയിരിക്കുന്ന ജഡ വസ്തുവായി മാറി. മീശ വടിച്ച്, നെറ്റിയിൽ കുറുകെ നീളത്തിൽ കുറി തൊട്ട് ലോകത്തോടും കുടുംബത്തോടും നിർമമനായി പ്രതികരിക്കുന്ന ഒരു മാംസപിണ്ഡമായി മാറുന്നു ശേഖരൻ. പണിതീരാത്ത വീടിന്റെ വാതിൽ കട്ടില ചതുരത്തിൽ തളച്ചിടപ്പെട്ട രീതിയിൽ ദൃശ്യവിന്യാസം ഒരുക്കി കൊണ്ടാണ് സംവിധായകൻ കെ.ആർ മോഹനനും ഛായാഗ്രാഹകൻ മധു അമ്പാട്ടും ശേഖരന്റെ ഈ മാനസികാടിമത്തത്തിന്റെ ചിത്രം വരക്കുന്നത്. സ്വന്തം വീട് പാതിയിൽ നിർത്തിയ അയാൾ തന്റെ ഉപാസനയ്ക്കായി ഒരു കൊച്ചുഗൃഹം വേഗം പണി തീർക്കുന്നു. ഒറ്റ വാതിൽ മാത്രമുള്ള വശങ്ങളിൽ ഓരോ ഇഷ്ടികപ്പഴുതുകൾ ഉള്ള ഒരു മാളത്തിലേക്ക് അയാൾ പിൻവലിയുന്നു. മക്കളോട് പോലും അകന്നുപോയ ഭർത്താവിനെ ഓർത്ത് മാലിനി ഉരുകി തീരുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾ പരിഹാസങ്ങൾ കൂടി കൂടി വരുന്നു. മാലിനിയുടെ ജീവിതത്തിന്റെ നിശ്ചലവാസ്ഥയും പ്രതീക്ഷയില്ലായ്മയും കൂടി വരുമ്പോൾ മാലിനിയുടെ അഛൻ വന്ന് ഉപദേശിക്കുന്നു. രാരുമുത്തപ്പന്റെ സ്വപ്നദർശനത്തിൽ തറവാടിന്റെ വംശാവലി വർദ്ധിപ്പിക്കാൻ ഒരു രാത്രി മാലിനിയെ തേടിയെത്തുന്നുണ്ട് ശേഖരൻ. ശേഖരൻ എന്ന മനുഷ്യന്റെ കാമനകളല്ല അത് എന്നറിയുമ്പോൾ അയാളെ നിഷേധിക്കുന്നു, മാലിനി. ചിത്രത്തിൽ ഉടനീളം വല്ലാത്ത ഒരു അനാഥത്വം അനുഭവപ്പെടുത്തുന്ന രീതിയിലാണ് സംവിധായകൻ ശേഖരന്റ മക്കളെ കാണിക്കുന്നത്. ദൂരെ നിന്ന് കാണിക്കുന്ന രണ്ടു പെൺകുട്ടികൾ. ചിത്രാന്ത്യത്തിലൊരിക്കൽ മാത്രമേ അവരുടെ മുഖം പ്രേക്ഷകന് ഒരിക്കലെങ്കിലും കിട്ടുന്നുള്ളൂ. അതും ഒരുമിച്ച് ഇരിക്കുന്ന ഒറ്റ ദൃശ്യം. ജീവിതത്തിന്റെ അനക്കവും ജൈവികതയും തുടിച്ചു നിന്ന ആദ്യ ദൃശ്യപരമ്പരകളുടെ അർത്ഥവ്യാപ്തി ശേഖരന്റെ മനംമാറ്റഘട്ടത്തിലെത്തുമ്പോൾ ഏറുന്നു. ഷോട്ടുകളിൽ കനത്ത ലംബ രേഖകൾ വരക്കുന്ന തെങ്ങിൻ തടികൾ, തൂണുകൾ, വാതിൽ, ചുമര് ഇങ്ങനെ ഒട്ടും പ്രകടനപരമല്ലാത്ത കോംപോസിഷൻ. ഈ ലംബ രേഖകൾക്കിടയിൽ കാല് നീട്ടിയിരുന്നും കുനിഞ്ഞിരുന്നും തടവുകാരനെപ്പോലെ ശേഖരൻ… ആദ്യ രംഗങ്ങളിൽ മരങ്ങൾ നിറഞ്ഞ പറമ്പ് മനുഷ്യാധ്വാനത്തിന്റെ ഇമേജ് ആയി സ്ക്രീനിൽ നിറയുന്നു എങ്കിൽ പിന്നീട് അത് ആലസ്യത്തിന്റെ മരണതുല്യമായ തിരശ്ചീനതയുടെ ആഘാതമേല്പിക്കുന്ന ഇമേജറിയായി മാറുന്നു. മധു അമ്പാട്ട് ‘Mood lighting’ ചെയ്യാനുള്ള മധു അമ്പാട്ടിന്റെ കഴിവ് നന്നായി ഉപയോഗിച്ച സിനിമയാണ് സ്വരൂപം. പരിമിതമായ ഭൗതിക / സാമ്പത്തിക സാഹചര്യങ്ങളിൽ അപാരമായ ഭാവന ഉപയോഗിക്കേണ്ടി വരും സംവിധായകനും ഛായാഗ്രാഹകനും. ശേഖരന്റെ മാനസിക ഘടനയിൽ വരുന്ന മാറ്റങ്ങളെ top lighting-ലൂടെയും അത് വീഴ്ത്തുന്ന deep Shadows-ലൂടെയും അനുഭവപ്പെടുത്തിയത് മധുവിന്റെ കഴിവുകൊണ്ടാണ് എന്ന് സംവിധായകൻ കെ.ആർ മോഹനൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ശേഖരന്റെ വീട്, അത് നില്ക്കുന്ന സ്ഥലം അതിന്റെ physical reality ട്രാക്കിംഗ് ഷോട്ടുകളിലൂടെ, ലോംഗ് ഷോട്ടുകളിലൂടെ സിനിമയുടെ തുടക്കത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. കഥാപാത്രങ്ങളടെ ചലനവും ട്രോളി ക്യാമറ ചലനവും ഒരേ നിമിഷത്തിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്യാമറ എന്ന ഉപകരണത്തെ കഴിവതും അഗോചരമാക്കുന്നു ഈ രീതി. രാരു മുത്തപ്പന്റെ ‘ആൾട്ടർ ഈഗോ’ ആയി മാറുന്ന ശേഖരന്റെ പതനത്തിന്റെ ഈ ദൃശ്യപരിചരണത്തെ കുറിച്ച് പഠിക്കാനേറെ സാധ്യതകളുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗങ്ങളിൽ പുറം വാതിൽ ശബ്ദങ്ങൾ തീരെ ഒഴിവാക്കിയിരിക്കുന്നു. തന്നിലേക്ക് ഒതുങ്ങുന്ന / ഉൾവലിയുന്ന ശേഖരന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമെന്ന നിലയ്ക്കാണ് ഈ അത്ഭുതപ്പെടുത്തുന്ന തീരുമാനം സംവിധായകൻ കെ. ആർ മോഹനൻ എടുത്തതെന്ന് ശബ്ദലേഖകൻ ടി. കൃഷ്ണനുണ്ണി സാക്ഷ്യപ്പെടുത്തുന്നു. ഒരു ദുർമന്ത്രവാദത്തിനായി ദൂരെ നിന്ന് ഒരാൾ കാറിൽ എത്തുന്നതോടെ ശേഖരൻ തീർത്തും പരാജിതനാവുന്നു. ആഭിചാര ക്രിയകൾക്കായി പോകവേ കടം കയറി ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു കുടുംബത്തിന്റെ തകർന്നടിഞ്ഞ ഓലപ്പുരയും അയാളുടെ മനസ്സിൽ പതിയുന്നുണ്ട്. ശേഖരൻ തന്റെ ആരൂഢമായ മാളത്തിൽ നിന്ന് പുറത്തിറങ്ങാതായി. മാലിനിയുടെ സ്നേഹനിർബന്ധങ്ങൾ വൃഥാവിലായി. ഒരു ദിവസം മാലിനി ഇഷ്ടികപ്പഴുതിലൂടെ ആ യാഥാർത്ഥ്യം മനസ്സിലാക്കുന്നു. നടുക്കത്തോടെ ആ അറയ്ക്കു ചുറ്റും നിലവിളിച്ചോടുന്ന മാലിനി മനസ്സിൽ വേദനയാവുന്നു. തന്റെ ഭൂതകാലത്തിന്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ഈ കഥാപാത്രത്തിന്റെ അനിവാര്യമായ അന്ത്യത്തിൽ നിന്ന് മോചിതയായി തന്റെ കർമ്മത്തിൽ മുഴുകുന്ന മാലിനിയെ കാണിച്ചു കൊണ്ടാണ് കെ.ആർ മോഹനൻ ഈ ചിത്രം അവസാനിപ്പിക്കുന്നത്. ഇരുട്ടിൽ മുങ്ങിയ വീട്ടിൽ,നിശ്ചലയായി ഇരിക്കുന്ന മാലിനിയിൽ തുടങ്ങിയ സിനിമ പ്രഭാതത്തിൽ, മുറ്റത്തെ പാഴിലകൾ തൂത്തുവാരി വൃത്തിയാക്കുന്ന മാലിനിയെ കാണിച്ചു കൊണ്ട് കാവ്യാത്മകതയുടെ കരുത്തിൽ പൂർണമാവുന്നു. സ്ഥിരം നടിമാരല്ലാതെ, സന്ധ്യ രാജേന്ദ്രൻ എന്ന അഭിനേത്രിയെ മാലിനിയായി അവതരിപ്പിക്കുമ്പോൾ കഥാപാത്രം വിശ്വസനീയമായി മാറും എന്ന സംവിധായകന്റെ ബോധ്യം തീർത്തും ശരിയെന്ന് ഈ ചിത്രം കാണുമ്പോൾ തോന്നും. ചെറുതോ വലുതോ ആവട്ടെ ഓരോ ചെറുകഥാപാത്രത്തിന്റേയും തിരഞ്ഞെടുപ്പിൽ അതിസൂക്ഷ്മതയുടെ വിജയം. സ്വരൂപത്തിന്റെ പശ്ചാത്തല സംഗീതം കേൾക്കുമ്പോഴൊക്കെ കെ.ആർ മോഹനൻ എന്ന സൗമ്യ സാന്നിധ്യം ഓർമയിലെത്തും. ഓടക്കുഴലും, തുടിയും, നന്തുണിയും, കൈമണിയും ചേർത്ത് ലളിതമായ നാടൻ സംഗീതമൊരുക്കിയിരിക്കിയിരിക്കുന്നത് എൽ. വൈദ്യനാഥനാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അർത്ഥപൂർണമായ സംഗീതോപയോഗം അതിവൈകാരികതയ്ക്ക് ഏറെ ഇടമുള്ള ഒരു വിഷയമായിട്ടും കൃതഹസ്തതയോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തിൽ. പിൽക്കാലത്ത് ‘ചിന്താവിഷ്ടയായ ശ്യാമള ‘യിൽ ശ്രീനിവാസൻ അവതരിപ്പിച്ചിച്ച വിജയൻ മാഷിന്റെ ‘പ്രോട്ടോടൈപ്പ് ‘ഈ ചിത്രത്തിലെ ശേഖരനിലുണ്ട്. ശേഖരൻ തന്റെ സ്വരൂപം തേടി അതിൽ കുടുങ്ങി ഒടുങ്ങി തീരുന്നു. അതിൽ എസ്കേപിസം ഇല്ല. പക്ഷേ വിജയൻ മാഷ് അല്പം കളളത്തരവും കപടത്വവും പരീക്ഷിക്കുന്നയാളാണ്. അതുകൊണ്ട് അയാൾ ചില വേഷങ്ങൾ അണിയുകയും അഴിക്കുകയും ചെയ്യുന്നു. രണ്ടും രണ്ട് വീക്ഷണമാണ്. രണ്ട് ശ്രീനിവാസനാണ്. ശ്യാമളയും മാലിനിയും രണ്ടു തരത്തിൽ ജീവിതത്തെ നേരിടുന്നവരാണ്… പക്ഷേ അവർ രണ്ടു പേരും കരുത്തുറ്റവർ തന്നെ… തങ്ങളുടെ യഥാർത്ഥ സ്വരൂപം കണ്ടെത്തുന്നത് അവരാണ്. പൂന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയിട്ടും അതിന്റെ സൈദ്ധാന്തിക ബാധ്യതകൾ പെരുമാറ്റത്തിലോ സിനിമയിലോ കാണിക്കാത്തയൊരാളാകും മോഹനേട്ടൻ. തോളിൽ തട്ടി, തികഞ്ഞ സാഹോദര്യത്തിൽ പുതിയ കുട്ടികളോട് തുറന്ന് ഇടപെട്ടിരുന്ന ഒരാൾ.. സ്വയം മാർക്കറ്റ് ചെയ്യാനോ മാസ്റ്റർ ആവാനോ ശ്രമിക്കാത്ത സിനിമാക്കാരൻ. കാതലുള്ള സിനിമകൾ ഓർമിക്കപ്പെടും. കാതലുള്ള മനുഷ്യന്മാരും. കെ.ആർ.മോഹനന്, പ്രിയപ്പെട്ടവരുടെ മോഹനേട്ടൻ എന്ന സ്നേഹത്തിന് സ്മരണാഞ്ജലി..
പൊതുവെ യാചകരെ ആരും അടിപ്പിക്കാറില്ല എന്ന് തന്നെ പറയാം കാരണം ചില യാചകർ യാചിക്കാൻ വരുകയും അവർ മോഷണങ്ങളും മറ്റും നടത്തുന്നതും മറ്റും വാർത്തകൾ നാം മിക്കപ്പോഴും കേൾക്കാറുള്ളതാണ് എന്നാൽ ഇപ്പോൾ ഒരു യാചകൻ ചെയ്‌ത്‌ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സംഭവം നടന്നത് നമ്മുടെ കൊച്ച് കേരളത്തിൽ തന്നെയാണ് ആലുവ റെയിൽവേ സ്റ്റേഷന് അടുത്താണ് തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് വന്ന തിരുത്തണി സ്വദേശിയായ രമേശ് ഭിക്ഷ എടുത്ത് താമസിക്കുന്നത് രമേശിന് ഒരു കാൽ ഇല്ലാത്തത് കൊണ്ട് ജോലിക്കൊന്നും പോകാൻ കഴിയില്ല പകൽ സമയം ഭിക്ഷ യാചിക്കുകയും രാത്രിയിൽ റെയിൽവേ സ്റ്റേഷൻ അടുത്ത് തന്നെ കിടന്ന് ഉറങ്ങുകയും ആണ് ചെയ്യും കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടക്കുന്നത് ആലുവ റെയിൽവേ സ്റ്റേഷൻ സമീപത്തെ ബേക്കറിക്ക് സമീപത്തു നിന്ന് രണ്ടു പവന്റെ സ്വർണ വള രമേശിന് ലഭിക്കുകയായിരുന്നു രമേശിന് സ്വർണ വള ലഭിച്ചത് ആരും കണ്ടതുമില്ല വേണമെങ്കിൽ അദ്ദേഹത്തിന് ആ വളകൾ എടുക്കാമായിരുന്നു പക്ഷെ ആ സത്യസന്ധനായ യാചകൻ അത് ചെയ്‌തില്ല പകരം തനിക്ക് കിട്ടിയ സ്വർണ വള ബേക്കറിയുടെ ഉള്ളിലിരുന്ന സ്ത്രീയെ ഏൽപിക്കുകയായിരുന്നു ഏവർകും ഒരു സംശയം വരാൻ സാധ്യത ഒണ്ട് എങ്ങനെ കൃത്യമായി ആ യാചകൻ ആ സ്ത്രീക്ക് കൊണ്ട് വള നൽകി എന്നതായിരിക്കും കാരണം മറ്റൊന്നുമല്ല അവർ ബേക്കറിയുടെ അടുത്ത് വണ്ടി പാർക്ക് ചെയ്‌തിട്ട് വരാൻ നേരം ആ യാചകൻ അവരുടെ മുമ്പിൽ കൈ നീട്ടിരുന്നു അങ്ങനെ ആ യാചകന് ആ കാറിൽ വന്ന യാത്രക്കാർ അഞ്ചു രൂപ നൽകി അതും സ്വീകരിച്ച് തിരികെ നടന്നപ്പോഴാണ് അവർ നിർത്തിയിട്ടിരുന്ന കാറിന്റെ അടുത്ത് സ്വർണ വള കിടക്കുന്നത് ആ യാചകന്റെ കണ്ണിൽ പെട്ടത് രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം നടന്നത് തന്നെ സഹായിച്ച ആ കാറിൽ വന്നവരെ രമേശിന് ഓർമ ഉണ്ടായിരുന്നു രമേശിന് വള ലഭിച്ച ഉടനെ തന്നെ ബേക്കറിയിൽ ഇരുന്ന സ്ത്രീയെ തനിക്ക് ലഭിച്ച രണ്ട് പവന്റെ ആ വള ഏൽപിക്കുകയായിരുന്നു ഇതാണ് പറയുന്നത് ആരെയും നമ്മൾ ചെറുതായി കാണരുത് ഒരു പക്ഷെ ആ ഭിക്ഷക്കാരൻ യാചിച്ച് വന്നപ്പോൾ ആട്ടിപായിച്ചെങ്കിൽ അവർക്ക് ആ വള തിർച്ചയായും നഷ്ടപ്പെടും എന്ന് ഉറപ്പിച്ച് പറയാൻ പറ്റും ഇപ്പോൾ ആ ഭിക്ഷക്കാരന്റെ പ്രവർത്തിയെ പ്രശംസ കൊണ്ട് മൂടുകയാണ് ഏവരും 535 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post “എന്റെ മടിയിൽ കിടന്നാണ് അവൻ മരിച്ചത് , അപ്പോഴും കാലിലൊക്കെ ചൂട് ഉണ്ടായിരുന്നു” , ഹൃദയം നുറുങ്ങുന്ന വേദനയിൽ നടി സബീറ്റ ജോർജ് December 1, 2022 “ഓടിച്ചുകൊണ്ടുപോകാൻ എളുപ്പം ദാമ്പത്യം , കാവ്യയും , മീനുട്ടിയും , മഹാലക്ഷ്മിയുമാണ് എന്റെ ഭാഗ്യം” , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടൻ ദിലീപ് December 1, 2022 നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ജീവിതത്തിൽ പുതിയ സന്തോഷം , ആശംസകളുമായി സോഷ്യൽ ലോകവും ആരാധകരും December 1, 2022 ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച സംഭവം , ഏറ്റെടുത്ത സോഷ്യൽ മീഡിയ November 30, 2022 “കാല് താഴെ വെക്കടി , നിന്നെക്കാളും കഴിവുള്ളവരും മുതിർന്നവരുമാണ് , അവർക്കൊന്നും അഹങ്കാരം ഇല്ലല്ലോ” എന്നായിരുന്നു അബ്ദുൽ ഷുക്കൂർ എന്ന വെക്തി കമന്റ് ഇട്ടത് , പിന്നാലെയെത്തി ഉടൻ മറുപടി November 30, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
ക്രിസ്തീയബൈബിളിലെ പുതിയനിയമത്തിന്റെ ഭാഗമായ നാലു കാനോനിക സുവിശേഷങ്ങളിൽ ഒന്നാണ് മത്തായി എഴുതിയ സുവിശേഷം. പുതിയനിയമത്തിലെ ഒന്നാമത്തെ പുസ്തകമാണിത്. നസ്രത്തിലെ യേശുവിന്റെ ജീവിതം, ദൗത്യം, മരണം, ഉയിർത്തെഴുന്നേല്പ് എന്നിവയുടെ പുതിയനിയമവീക്ഷണത്തിൽ നിന്നുള്ള ആഖ്യാനമാണ് ഇതിന്റെ ഉള്ളടക്കം. മൂന്നു സമാന്തരസുവിശേഷങ്ങളിൽ ഒന്നാണിത്. യേശുവിന്റെ വംശാവലിവിവരണത്തിൽ തുടങ്ങുന്ന ഇതിലെ ആഖ്യാനം, ഉയിർത്തെഴുന്നേല്പിനു ശേഷം ശിഷ്യന്മാർക്ക് അദ്ദേഹം നൽകുന്ന സുവിശേഷപ്രഘോഷണ നിയുക്തിയിൽ സമാപിക്കുന്നു.[1] ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ യഹൂദതയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യഹൂദ-ക്രിസ്തീയ രചനയാണിത്. യഹൂദമതത്തിലെ പ്രവാചകന്മാരുടെ വചനങ്ങൾ യേശുവിൽ നിവൃത്തിയായി എന്നു സ്ഥാപിക്കാൻ ഗ്രന്ഥകാരൻ പ്രത്യേകം ശ്രദ്ധവയ്ക്കുന്നു. [2] യേശുവിന്റെ ബാല്യകാലജീവിതവും മറ്റും ഈ സുവിശേഷത്തിൽ മാത്രമേ വർണ്ണിക്കപ്പെടുന്നുള്ളു. ക്രിസ്തീയസഭയെ (എക്ലീസിയ) പരാമർശിക്കുന്ന ഏക സുവിശേഷവും ഇതാണ്.[2] യഹൂദനിയമത്തൊടുള്ള വിധേയത്വത്തിനും ആ നിയമത്തിന്റെ സ്ഥായീഭാവത്തിനും ഈ സുവിശേഷം പ്രത്യേകം ഊന്നൽ കൊടുക്കുന്നു.[3] താളബദ്ധവും കവിതാമയവുമായ ഇതിലെ ഗദ്യം,[4] പരസ്യവായനയ്ക്ക് അനുയോജ്യമായതിനാൽ ക്രിസ്തീയാരാധനാ ശുശ്രൂഷകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. [5] ക്രി.വ. ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഒരു യഹൂദ-ക്രിസ്ത്യാനി എഴുതിയതാണിതെന്ന് മിക്കവാറും പണ്ഡിതന്മാർ വിശ്വസിക്കുന്നു.[6] എന്നാൽ അത് ആരായിരുന്നു എന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായിരുന്ന മത്തായി എബ്രായഭാഷയിൽ ഇതിന്റെ മൂലം എഴുതിയെന്ന അവകാശവാദം ചില ആദിമക്രിസ്തീയ ലിഖിതങ്ങളിൽ കാണാം.[7][8][9] എന്നാൽ ഇതിൽ വിവരിക്കുന്ന സംഭവങ്ങൾക്ക് ദൃക്‌സാക്ഷി അല്ലാതിരുന്ന ഒരു അജ്ഞാതവ്യക്തി ഗ്രീക്കു ഭാഷയിൽ മൂലരചന സൃഷ്ടിച്ചു എന്നാണ് ആധുനികപണ്ഡിതന്മാർ മിക്കവരും കരുതുന്നത്. നേരത്തേ എഴുതപ്പെട്ടിരുന്ന മർക്കോസിന്റെ സുവിശേഷത്തേയും, പിന്നീട് നഷ്ടപ്പെട്ടുപോയതും പാഠവിമർശകന്മാർക്കിടയിൽ 'Q' എന്ന പേരിൽ അറിയപ്പെടുന്നതുമായ ഒരു രേഖയേയും അദ്ദേഹം ആശ്രയിച്ചിരിക്കാം.[10][3] സമാന്തരസുവിശേഷങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഈ വിശദീകരണം, "മർക്കോസിന്റെ മൂപ്പ്"(Marcan Priority) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ക്രെയിഗ് ബ്ലോംബെർഗിനെപ്പോലുള്ള പണ്ഡിതന്മാർ ഈ നിലപാടിനോടു പലവിധത്തിൽ വിയോഗിക്കുകയും ഈ സുവിശേഷത്തിന്റെ കർത്താവ് യേശുശിഷ്യനായ മത്തായി തന്നെയാണെന്നു വാദിക്കുകയും ചെയ്യുന്നു.[3][11][12][13] ഈ സുവിശേഷത്തിലെ യേശുസന്ദേശത്തെ 5 വ്യതിരിക്ത ഖണ്ഡങ്ങളായി തിരിക്കാനാകും: പ്രഖ്യാതമായ 'ഗിരിപ്രഭാഷണം' അടങ്ങിയ 5 മുതൽ 7 വരെ അദ്ധ്യായങ്ങൾ ; 10-ആം അദ്ധ്യായത്തിൽ ശിഷ്യന്മാർക്കു നൽകുന്ന സുവിശേഷ പ്രഘോഷണനിയോഗം; 13-ആം അദ്ധ്യായത്തിലെ അന്യാപദേശങ്ങൾ; 18-ആം അദ്ധ്യായത്തിൽ സമൂഹത്തിനായി നൽകുന്ന നിർദ്ദേശങ്ങൾ; മരണം ആസന്നമായിരിക്കെ ഒലിവുമലയിൽ നടത്തിയ പ്രഭാഷണങ്ങൾ അടങ്ങിയ 24-25 അദ്ധ്യായങ്ങൾ എന്നിവയാണ് ഈ ഖണ്ഡങ്ങൾ. അൻചു ഗ്രന്ഥങ്ങൾ ചേർന്ന യഹൂദനിയമമായ പൻചഗ്രന്ഥിയെ(തോറ) ഈ ഖണ്ഡങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതുന്നവരുണ്ട്.[14][15] അവലംബംതിരുത്തുക ↑ കത്തോലിക്കാവിജ്ഞാനകോശം, വിശുദ്ധ മത്തായിയുടെ സുവിശേഷം ↑ 2.0 2.1 Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985. ↑ 3.0 3.1 3.2 Amy-Jill Levine, chapter 10, The Oxford History of the Biblical World, Oxford University Press, 2001. ↑ Graham N. Stanton (1989), p.59 ↑ "Matthew, Gospel acc. to St." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005 ↑ For a review of the debate see: Paul Foster, Why Did Matthew Get the Shema Wrong? A Study of Matthew 22:37, Journal of Biblical Literature, Vol. 122, No. 2 (Summer, 2003), pp. 309-333 ↑ Papias, bishop of Hierapolis in Asia Minor records, "Matthew collected the oracles in the Hebrew language, and each interpreted them as best he could." ↑ Watson E. Mills, Richard F. Wilson, Roger Aubrey Bullard(2003), p.942 ↑ Bart Erhman, Jesus: Apocalyptic Prophet of the New Millennium, Oxford University Press, p.44 ↑ Brown 1997, pp. 210-211 ↑ Howard Clark Kee, part 3, The Cambridge Companion to the Bible, Cambridge University Press, 1997. ↑ Strobel, Lee. ”The Case for Christ”. 1998. Chapter one, an interview with Dr. Craig Blomberg ↑ Darrell Bock (9 October 2007), The Missing Gospels: Unearthing the Truth Behind Alternative Christianities, Thomas Nelson Inc, ISBN 9780785289067, ശേഖരിച്ചത് 16 October 2010 Text "Darrell L. Bock" ignored (help) ↑ Leon Morris, The Gospel according to Matthew Wm. B. Eerdmans Publishing, 1992 p. 7 ↑ Craig S. Keener, The Gospel of Matthew: A Socio-Rhetorical Commentary, Wm. B. Eerdmans Publishing, 2009, p.37 "https://ml.wikipedia.org/w/index.php?title=മത്തായി_എഴുതിയ_സുവിശേഷം&oldid=3770581" എന്ന താളിൽനിന്ന് ശേഖരിച്ചത്
നരവീണ താടിയും മുടിയുമായി പുതിയ ലുക്കിൽ വിജയ് സേതുപതി; അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലെന്ന് ആരാധകർ തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ്.... ‘അവതാര്‍-2’ റിലീസ് വീണ്ടും നീട്ടി വെള്ളിത്തിരയില്‍ വിസ്മയക്കാഴ്ചകളൊരുക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. അവതാര്‍ 2 വിന്റെ പ്രഖ്യാപനവലും പ്രേക്ഷകര്‍ ആകാംക്ഷയോടെ ഏറ്റെടുത്തു. പ്രേക്ഷകരുടെ.... ‘എന്റെ സ്വപ്‌നത്തിന്‍ താമര പൊയ്കയില്‍…’; വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതം: കുരുന്ന് പാട്ടുകാരിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ ‘എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍വന്നിറങ്ങിയ രൂപവതീ..നീല താമര മിഴികള്‍ തുറന്നുനിന്നെ നോക്കിനിന്നു ചൈത്രം…’ കാലങ്ങള്‍ക്ക് മുന്‍പേ മലയാള ഹൃദയത്തില്‍ കുടിയിരിക്കാന്‍ തുടങ്ങിയതാണ്.... 2 വയസ്സുകാരി മുതല്‍ 88-കാരി മുത്തശ്ശി വരെ: 8 രാജ്യങ്ങളില്‍ നിന്നായി മലയാളി കുടുംബത്തിന്റെ സംഗീത വിരുന്ന് ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധേയമായ നിരവധി മ്യൂസിക് വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ഘടകങ്ങള്‍ക്കൊണ്ടും ക്രിയാത്മകമാക്കി മാറ്റിയ ഇത്തരം വീഡിയോകള്‍ക്ക്.... പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ.... പല വീടുകളിലും കാണും ദേ, ഇതുപോലെ ഒരാള്‍; ശ്രദ്ധ നേടി ‘പരല്‍മീന്‍’ മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ്.... സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘നയന്‍താര ലുക്ക്’; മേക്ക് ഓവര്‍ ഇങ്ങനെ വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ രൂപ സാദൃശ്യം കൊണ്ട് അതിശയിപ്പിക്കാറുണ്ട് മറ്റുചിലര്‍. ഇത്തരം അപരന്മാരുടെ വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍.... ‘സേതുരാമയ്യര്‍’ വീണ്ടും; ചിത്രീകരണം കൊവിഡിന് ശേഷം ദുരൂഹമരണങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താനെത്തുന്ന സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു.... മരണത്തിന് അപ്പുറം മനുഷ്യ ശരീരത്തിന്റെ വിലയെന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായി മിസ്റ്ററി ത്രില്ലര്‍ ‘അദൃശ്യന്‍’ വരുന്നു മരണത്തിന് അപ്പുറം മനുഷ്യ ശരീരത്തിന്റെ വില എന്തെന്ന ചോദ്യം പലപ്പോഴായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരമെന്നോണം പുതിയ സിനിമ.... നിറചിരിയോടെ അച്ഛന്റെ കൈകളില്‍ ഗോകുല്‍; പഴയകാല കുടുംബചിത്രം പങ്കുവെച്ച് സുരേഷ് ഗോപി വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍.... നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു; ആശംസകള്‍… വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ.... ‘അബദ്ധങ്ങൾ ഒറിജിനൽ ആയപ്പോൾ’, ‘രേവതിയുടെ വീഴ്ചയും, ചാക്കോച്ചന്റെ ചിരിയും’ സോഷ്യൽ മീഡിയയിൽ സജീവമായ മലയാള സിനിമയിലെ അബദ്ധങ്ങൾ താത്കാലിക ആസ്വാദനത്തിനുള്ള ഒരു കലാരൂപത്തിനപ്പുറം സിനിമ ഇന്ന് മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നാടകീയത്വത്തിൽ നിന്നും സ്വാഭാവികതയിലേക്ക് സിനിമ.... മെക്കാനിക്കല്‍ എഞ്ചിനീയര്‍ വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയം തീര്‍ക്കുമ്പോള്‍..; പിറന്നാള്‍ നിറവില്‍ ടി ജി രവി സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നടനാണ് ടി ജി രവി. വര്‍ണ്ണനകള്‍ക്ക് അതീതമായ അഭിനയ വൈഭവം. പതിറ്റാണ്ടുകളേറെയായി.... ‘മോനി പോയോ, എന്നുവെച്ചാല്‍..? ആ സമയം ഒരു ഉലച്ചില്‍ എന്നെയും ബാധിച്ചു കഴിഞ്ഞിരുന്നു…’: ഓര്‍മ്മകളുമായി കൃഷ്ണ പൂജപ്പുര മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. ശരിയാണ്, മരണം പലപ്പോഴും അങ്ങനെയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ അത്രമേല്‍ പ്രിയപ്പെട്ടവരെ കവര്‍ന്നെടുക്കും..... ‘എല്ലാരും വരില്ലേ ഉദ്ഘാടനത്തിന്’ 1984 ലെ പരസ്യചിത്രം പങ്കുവെച്ച് റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന നായകനാണ് റഹ്മാൻ. ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ.... ആമസോൺ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ചിത്രീകരണം പൂർത്തിയായ സിനിമ ലോക്ക് ഡൗൺ.... പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി…; ഗാനപശ്ചാത്തലത്തില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കറുത്തമ്മ, ഒപ്പം സുരഭി ലക്ഷ്മിയും: വീഡിയോ ‘കറുത്തമ്മ’ എന്ന പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ മലയാളചലച്ചിത്ര ആസ്വാക ഹൃദയങ്ങളില്‍ തെളിയുന്ന മുഖമാണ് നടി ഷീലയുടേത്. വെള്ളിത്തിരയിലെത്തിച്ച ഓരോ കഥാപാത്രത്തെയും.... ‘അവതാര്‍ 2’: ശ്രദ്ധനേടി ലൊക്കേഷന്‍ ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ വിസ്മയക്കാഴ്ചകളൊരുക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. അവതാര്‍ 2 വിന്റെ പ്രഖ്യാപനവലും പ്രേക്ഷകര്‍ ആകാംക്ഷയോടെ ഏറ്റെടുത്തു. പ്രേക്ഷകരുടെ.... ഈ ലുക്ക് തന്റെ 250- ആം ചിത്രത്തിന് വേണ്ടിയുള്ളത്: സുരേഷ് ഗോപി സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കൃത്യത വരുത്തിയിരിക്കുകയാണ് നടനും എം.... ‘കാതില്‍ തേന്‍മഴയായ്…’; ഭാവാഭിനയത്തില്‍ നിറഞ്ഞ് നായികമാര്‍; പലയിടങ്ങളിലിരുന്ന് പ്രിയതാരങ്ങളുടെ നൃത്തം കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാമേഖലയും നിശ്ചലം. താരങ്ങള്‍ എല്ലാം വീടുകളില്‍ തന്നെ കഴിയുകയാണ്..... Page 1 of 101 2 3 4 … 10 Next News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍ “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
103 A3-23/2021/I&PRD 01-07-2021 ഓഫീസ് അറ്റന്‍ഡന്‍റ്, വാച്ച്മാന്‍, വാച്ച് വുമണ്‍- തസ്തിക മാറ്റം സംബ 20-07-2021 104 SJD/2505/2021-E1 09-07-2021 ക്ഷമസ്ഥാപന സൂപ്രണ്ട് ഗ്രേഡ് -1 തസ്തി കയിലേക്ക് സൂപ്രണ്ട് ഗ്രേഡ് -2 തസ്തികയില്‍ നിന്നുള്ള പ്രമോഷന്‍ സംബന്ധിച്ച് 10-07-2021 105 SJD/1810/2020-E5 09-07-2021 100% ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് 09-07-2021 106 SJD/1673/2020-E1 08-07-2021 സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ഉദ്യോഗക്കയറ്റം സംബ 09-07-2021 107 SJD/2020/2021-E6 24-06-2021 ജീവനക്കാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌- ക്ഷണിക്കുന്നത് സംബ 24-06-2021 108 E5-1810/2020/SJD 23-06-2021 50% ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നത് സംബ 23-06-2021 109 E5-1810/2020-SJD 16-06-2021 25% ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നത് സംബ 16-06-2021 110 E5-1810/2020-SJD 09-06-2021 ജീവനക്കാരുടെ ഡ്യുട്ടി ക്രമീകരണം-പുതുക്കിയ ഭേദഗതി ഉത്തരവ് 09-06-2021 111 E5-1810/2020-SJD 04-06-2021 50 % ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസ് പ്രവര്‍ത്തനം- ഭേദഗതി ഉത്തരവ് 05-06-2021 112 E5-1810/2020/SJD 02-06-2021 ജീവനക്കാരുടെ ഹാജര്‍ ക്രമീകരണം- 50% റൊട്ടേഷന്‍ വ്യവസ്ഥ സംബ 02-06-2021 113 SJD/3828/2020-E1 29-05-2021 ശ്രീ. പി.പി. നാരായണന്‍- ഉദ്യോഗക്കയറ്റം- ചുമതല ക്രമീകരിച്ചത് സംബ 29-05-2021 114 SJD/742/2021-E6 04-05-2021 ഓഫീസ് അറ്റന്‍ഡന്‍റ്/ വാച്ച്മാന്‍/ വാച്ച്വുമണ്‍-താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് 27-05-2021 115 E5-1521/2020-SJD 25-05-2021 കോവിഡ് 19 സെല്‍ രൂപീകരണം പുതുക്കിയ ഉത്തരവ് സംബ 27-05-2021 116 SJD/66/2021-E5 23-05-2021 നിയമസഭ സമ്മേളനം- നോഡല്‍ ഓഫീസറെ നിയമിക്കുന്നത് സംബ 27-05-2021 117 SJD/1683/2020-E1 26-05-2021 31-05-2021-ല്‍ വിരമിക്കുന്ന ജീവനക്കാര്‍- ചുമതല ക്രമീകരിച്ച് സംബ 27-05-2021 118 E5-1810/2020-SJD 23-05-2021 നിയമസഭാ ചോദ്യം മറുപടി നല്‍കുന്നത്- ഡ്യുട്ടി ക്രമീകരണം 23-05-2021 119 SJD/1894/2021-E2 04-05-2021 ഓര്‍ഡര്‍- ടൈപ്പിസ്റ്റ് പ്രൊമോഷന്‍ 05-05-2021 120 SJD/2451/2020-E1 04-05-2021 ഫെയര്‍ കോപ്പി സൂപ്രണ്ട് പ്രൊമോഷന്‍ 05-05-2021 121 SJD/1810/2020-E5 04-05-2021 കോവിഡ് 19 -ജീവനക്കാരുടെ ഹാജര്‍ ക്രമീകരിക്കുന്നത് സംബ 04-05-2021 122 SJD/1683/2020-E1 28-04-2021 ശ്രീ. പി.പി.ചന്ദ്രബോസ്, ശ്രീ. ജാഫര്‍ഖാന്‍. എസ് എന്നീ ജീവനക്കാരുടെ ചുമതല ക്രമീകരണം- റിട്ടയര്‍മെന്‍റ് - സംബന്ധിച്ച് 28-04-2021 123 SJD/1810/2020-E5 22-04-2021 കോവിഡ് 19 -ജീവനക്കാരുടെ ഹാജര്‍ ക്രമീകരിക്കുന്നത് സംബ 22-04-2021 124 SJD/3430/2020-E6 07-04-2021 വകുപ്പില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ സംബ 07-04-2021 125 SJD/3430/2020-E6 29-03-2021 പെന്‍ഷന്‍ അപേക്ഷകള്‍ പ്രിസം സോഫ്റ്റ്‌വെയര്‍ മുഖേന സമര്‍പ്പിക്കുന്നത് സംബ 30-03-2021
കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി.ആപ് വഴിയുള്ള ബുക്കിംഗ് ബിവറേജസ് , കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കിയിരുന്നു. Web Team Thiruvananthapuram, First Published Jan 8, 2021, 1:30 PM IST തിരുവനന്തപുരം: ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍. ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ആപ്പിന് പ്രസക്തിയില്ലെന്നാണ് എക്സൈസ് വകുപ്പിൻ്റെ വിലയിരുത്തല്‍. അതേ സമയം ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്‍നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതൽ ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയതാണ് മദ്യവില്‍പ്പന നടന്നിരുന്നത് ബാറുകളിലെ കൗണ്ടറുകള്‍ വഴിയും പാഴ്സല്‍ വില്‍പ്പന മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി.ആപ് വഴിയുള്ള ബുക്കിംഗ് ബിവറേജസ് , കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി. ബാറുകളില്‍ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തില്‍ ആപ്പ് വഴി ബുക്കിം​ഗ് തുടരുന്നത് ബെവ്കോക്കും കണ്‍സ്യൂമര്‍ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. അതേ സമയം ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്നോളജിസ് സര്‍ക്കാരിന് നിവേദംനനല്‍കി. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് വരുന്നവര്‍ക്കായി ആപ്പ് നിലനിര്‍ത്തണമെന്നും ഇവര്‍ക്കായി പ്രത്യേക കൗണ്ടര്‍ ഒരുക്കണമെന്നും കമ്പനി അഭ്യ‍ത്ഥിക്കുന്നു. തിരക്ക് കുറക്കുന്നതിന് ഇത് സഹായകമാകുമെന്നും നിവേദനത്തില്‍ സൂചിപ്പിക്കുന്നു.എന്നാല്‍ ആപ്പ് പിന്‍വലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരി​ഗണനയില്‍ ഇരിക്കുന്ന ഫയലില്‍ ഇാ ആവശ്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
നാട്ടിലെ ഒരു കൂട്ടുകാരന്റെ build up കേട്ടിട്ട് ആണ് സത്യം പറഞ്ഞാല്‍ ലാലേട്ടന്റെ സ്പിരിറ്റ്‌ പടം കാണാന്‍ ഇത്രയും interest വന്നത്. പിന്നെ facebook മാഫിയ ഉണ്ടാക്കിയ ഒരു aura . ഈ പടം കണ്ടില്ലേല്‍ ഈ കൊല്ലത്തെ മികച്ച പടം പോയ പോലെ ആയിരുന്നു വെയ്പ്പ് . മലയാളീ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന മഹാ പ്രതിസന്ധി ആണ് വെള്ളമടി , അതിനുള്ള ഉത്തരം ആണ് സ്പിരിറ്റ്‌ രഞ്ജിത്ത് സാറേ 'you are great ' എന്നൊക്കെ തരത്തില്‍ ആണ് ബ്ലോഗുകളും പത്ര മാധ്യമങ്ങളും പാടി നടക്കുന്നത്. പിന്നെ കുറെ സ്ഥിരം cliched ലാലേട്ടന്‍ ഫാന്‍സ്‌ ആന്‍ഡ്‌ അവരുടെ standard മൊഴി that ലാലേട്ടന്‍ അടിപൊളി, ലാലേട്ടന്‍ makes സ്പിരിറ്റ്‌ an excellent movie . എനിക്ക് അവരോടു പറയാന്‍ ഉള്ളത് 'ഉണ്ട' അഥവാ balls !! ഈ പടത്തില്‍ ഈ പറയുന്ന ഒരു കോപ്പും ഇല്ല . സ്പിരിറ്റ്‌ the movie is mediocre , ഒരു average പടം . പുറത്തു നല്ല മഴ ആണേല്‍ അത് ഒഴിവാക്കാന്‍ തിയറ്ററിനു അകത്തു ഇരുന്നു കാണാന്‍ പറ്റിയ പടം. അത്രയേ ഉള്ളു അതിനുള്ള true സാധ്യത . പിന്നെ രഞ്ജിത്ത് & crew + ലാലേട്ടന്‍ അത് കൊണ്ട് ഉണ്ടാവുന്ന ഒരു initial pull , അത് കൊണ്ട് പടം ഓടിക്കോളും യാതൊരു സംശയവും ഇല്ലാണ്ടെ. Like every other രഞ്ജിത്ത് movie , പടത്തില്‍ കുറെ numbers ഉണ്ട് (stove കത്തിക്കാന്‍ അറിയാത്ത ഭീരു ആയ നായകന്‍, പോലീസ് ജീപിനു മുന്നില്‍ പോലീസ് ഞങ്ങള്‍ക്ക് പുല്ലാന്നെ എന്ന് silent ആയി പറയുന്ന നായകന്‍ അങ്ങനെ ചില മോഹന്‍ലാല്‍ എന്ന നടന്‍റെ innocence ഒപ്പി എടുക്കുന്ന ചില നിമിഷങ്ങള്‍ ). But കുറെ sequence and numbers തുന്നി കൂട്ടിയാല്‍ സിനിമ ആകില്ല. ഇത് ഒരു documentary ആണെന്ന് പറഞ്ഞു documentary ആരാധകരെ വിഷമിപ്പിക്കാനും പറ്റില്ല. മണിയന്‍ പിള്ള രാജു പറയും പോലെ 'എല്ലാം കൊണ്ട് ചളമായി'. മണിയന്‍ എന്ന കള്ളുകുടിയനെ കാണിച്ചു കൊണ്ട് തമിഴിലെ ശങ്കര്‍ സ്റ്റൈലില്‍ ഒരു മെസ്സേജ് ഉള്ള സിനിമ ഉണ്ടാക്കാന്‍ ശ്രമിച്ചത് അമ്പേ പരാജയം എന്ന് പറയാതിരിക്കാന്‍ വയ്യ. ഇത്രെയും നല്ല theme ഉള്ള story select ചെയ്യുമ്പോ അതിനോട് നീതി പുലര്‍ത്താന്‍ കുറച്ചു കൂടി script വേണം. തിലകന്‍ പടത്തില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാല്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല താനും. ആരെയോ സന്തോഷിപ്പിക്കാന്‍ എന്നത് പോലെ ഒരു silly role . ബോയിംഗ് - ബോയിംഗ് സിനിമയില്‍ ജഗതി പറഞ്ഞ നീണ്ട കഥയില്‍ നായികയ്ക്ക് cancer അല്ലെങ്കില്‍ സ്വല്പം kidney trouble കൊടുത്തത് പോലെ ഈ കഥയില്‍ നായകന്‍റെ മുന്‍ ഭാര്യയുടെ (നായിക എന്ന് നാട്ടുകാര്‍ പറയും ഞാന്‍ പറയില്ല ) ഇപ്പോളത്തെ ഭര്‍ത്താവിനു സ്വല്പം (1 %) കാന്‍സര്‍ കൊടുത്ത side track എന്തിനാണെന്ന് ഇപ്പോളും മനസിലായില്ല . മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരിക്കലും news TV anchor ആവാത്തത് നമ്മുടെ ഭാഗ്യം . ഈ സിനിമയിലെ മോഹന്‍ലാല്‍ എന്ന TV അവതാരകന്‍ വെറും തല്ലിപൊളി ആണെന്ന് തന്നെ പറയാം. നികേഷ് & വേണു ചെയ്യുന്ന ജോലിയോട് ഒരു ബഹുമാനം തോന്നിയത് ഈ forgettable ലാലേട്ടന്‍ performance കണ്ടതിനു ശേഷം ആണ്. There are glimpses of ലാലേട്ടന്‍ here and there , but overall ലാലേട്ടനെ പടത്തില്‍ ഉപയോഗിക്കാന്‍ രണ്ജിത്തിനു കഴിഞ്ഞിട്ടില്ല . പ്രാന്ജിയെട്ടന്‍ കണ്ടതിനു ശേഷം ലാലേട്ടനെ കൊണ്ട് ഒരു പടം ചെയ്യുമ്പോള്‍ ജനം വലിയ പ്രതീക്ഷയില്‍ ആയിരിക്കും എന്ന് രഞ്ജിത്ത് സാര്‍ മറന്നു കാണും. ഇനി കാവിലെ പാട്ട് മത്സരത്തിനു കാണാം അത്ര തന്നെ.. Ground report : ന്യൂ ജേഴ്സിയില്‍ തിയറ്റര്‍ was full , പടം bore ആയി തുടങ്ങിയതോടെ സ്മാര്‍ട്ട്‌ ഫോണ്‍ busy ആയി തുടങ്ങി. whistle അടിച്ചു ലാലേട്ടന്‍ ki ജയ് വിളിക്കാന്‍ plan ഇട്ട ഞാന്‍ ഊശിയായി. ചില മമ്മുട്ടി fans ലാലേട്ടനെ കളി ആക്കാന്‍ ആയി സിനിമ കഴിഞ്ഞപ്പോള്‍ തപ്പ് കൊട്ടിയതോടെ EXIT sign ലക്‌ഷ്യം ആക്കി ഒരോറ്റ ഓട്ടം. പാലക്കാടന്‍ ഗ്രാമങ്ങളില്‍ ഒരു ചൊല്ലുണ്ട് 'ഊ *** യ മാട് വെയിലത്ത്‌ പോയ പോലെ' അത് പോലെ ആയി കേട്ടോളിന്‍ കാണികളുടെ അവസ്ഥ . സ്പിരിറ്റ്‌ പടം കണ്ടു നന്നാവാം എന്ന് വെച്ച് തിയറ്ററില്‍ പോയ കുറെ പേര്‍ പടം കണ്ടു desp ആയി 2 പെഗ് അടിക്കേണ്ടി വന്നു. 'അക്കര കാഴ്ചകള്‍ ഷോയിലെ അണിയറ പ്രവര്‍ത്തകര്‍ അവിടെ പടം കാണാന്‍ ഉണ്ടായിരുന്നു , അപ്പിള്‍ കളഞ്ഞു പോയതെന്ന പോലെ ഗ്രിഗരിയും പടം കഴിഞ്ഞു ദുഖിതനായി വരുന്നുണ്ടായിരുന്നു '. Conclusion : സിദ്ധാര്‍ത് അര്‍പിച്ച രക്ത പുഷ്പാഞ്ജലി അല്ല sorry ചുവന്ന വാള്‍ കണ്ടെങ്കിലും നാട്ടിലെ കുടിയന്മാരുടെ എണ്ണം അഥവാ കുടിയുടെ എണ്ണം കുറയട്ടെ എന്ന് ആഗ്രഹിക്കുന്നു. പടത്തിലെ 'show the spirit' അടുത്ത പടത്തിലെങ്കിലും കുറച്ചു spirit and script ഉണ്ടാവണേ എന്ന് ഞാന്‍ ആശിക്കുന്നു എന്‍റെ ലാലേട്ടാ . ഈ പടം കണ്ടു നമ്മുടെ കേരള നിയസഭയില്‍ വരെ discuss ചെയ്തെന്നു പത്രത്തില്‍ വായിച്ചിരുന്നു. അപ്പോളെ പടത്തിന്റെ നിലവാരം മനസ്സിലായി കാണുമല്ലോ.. നമ്മുടെ നേതാക്കന്മാരുടെ sarcasm , nothing beats it .
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
മുംബൈയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കര്‍ണ്ണാടക. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 222 റണ്‍സ് ലീഡ് സഹിതം കര്‍ണ്ണാടക 395/6 എന്ന ശക്തമായ നിലയിലാണ്. ശ്രേയസ് ഗോപാല്‍(80*) നായകന്‍ വിനയ് കുമാര്‍(31*) എന്നിവരാണ് ക്രീസില്‍. മയാംഗ് അഗര്‍വാല്‍(78), മിര്‍ കൗനൈന്‍ അബ്ബാസ്(50), സി എം ഗൗതം(79) എന്നിവരും കര്‍ണ്ണാടകയുടെ സ്കോറിംഗിനു ശക്തി പകര്‍ന്നു. മുംബൈയ്ക്കായി ശുഭം ഡേ 5 വിക്കറ്റുകള്‍ നേടി. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial Categories Ranji Trophy Tags CM Gautam, Karnataka, Mumbai, Shreyas Gopal, Shubam Dey മൈസൂരുവിനെതിരെ ബെല്ലാരി തസ്കേഴ്സിനു 5 വിക്കറ്റ് ജയം September 11, 2017 - 6:06 AM by Sports Correspondent സുനീല്‍ രാജു പുറത്താകാതെ നേടി 78 റണ്‍സിനും മൈസൂരു വാരിയേഴ്സിനെ വിജയത്തിലേക്ക് നയിക്കാനായില്ല. സുനീലിന്റെ മികവല്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മൈസൂരൂ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കേ ബെല്ലാരി തസ്കേഴ്സ് സ്വന്തമാക്കി. മത്സരത്തില്‍ 5 വിക്കറ്റ് വിജയം നേടിയ ബെല്ലാരിക്ക് വേണ്ടി സിഎം ഗൗതം(45*), അഭിനവ് മനോഹര്‍(47) എന്നിവരാണ് തിളങ്ങിയത്. അഭിനവ് മനോഹര്‍ ആണ് മത്സരത്തിലെ താരം. മൈസൂരുവിന്റെ രക്ഷയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ എത്തിയത് സുനീലിന്റെ ഇന്നിംഗ്സ് ആയിരുന്നു. പത്താം ഓവറില്‍ … Read more Categories Karnataka Premier League Tags Abhinav Manohar, Bellary Tuskers, CM Gautam, Mysuru Warriors, Suneel Raju Leave a comment ഓള്‍റൗണ്ട് മികവുമായി അഭിമന്യു മിഥുന്‍, ബിജാപ്പുര്‍ ബുള്‍സിനു 4 വിക്കറ്റ് ജയം September 9, 2017 - 9:12 PM September 9, 2017 - 8:24 PM by Sports Correspondent ഭരത് ചിപ്ലിയുടെ അര്‍ദ്ധ ശതകവും അഭിമന്യു മിഥുന്റെ വെടിക്കെട്ടും ബിജാപ്പുര്‍ ബുള്‍സിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി തസ്കേഴ്സിനു തോല്‍വി. ആവേശകരമായ മത്സരത്തില്‍ അഭിമന്യു മിഥുന്‍ 10 പന്തില്‍ നേടിയ 30 റണ്‍സാണ് മത്സരം ബുള്‍സിനു അനുകൂലമാക്കി മാറ്റിയത്. ആദ്യം ബാറ്റ് ചെയ്ത ബെല്ലാരി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ ബിജാപ്പുര്‍ ജയം 3 പന്ത് ശേഷിക്കെ സ്വന്തമാക്കി. ബിജാപ്പുരിന്റെ അഭിമന്യു മിഥുന്‍ ആണ് മത്സരത്തിലെ … Read more Categories Karnataka Premier League Tags Abhimanyu Mithun, Bellary Tuskers, Bharat Chipli, Bijapur Bulls, CM Gautam Leave a comment
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം, ജീവനക്കാർ അവധി ദിനത്തിലും ജോലി ചെയ്‌തു, ജില്ലയിൽ തീർപ്പായത് മൂവായിരത്തഞ്ഞൂറിലധികം ഫയലുകൾ സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഞായറാഴ്‌ച അവധി ദിനത്തിലും ജോലി ചെയ്‌ത് ഒറ്റ ദിവസം കൊണ്ട് സർക്കാർ ജീവനക്കാർ ജില്ലയിൽ തീർപ്പാക്കിയത് മൂവായിരത്തഞ്ഞൂറിലധികം ഫയലുകൾ. റവന്യൂ വകുപ്പിൽ ജില്ലയിൽ 70 ശതമാനത്തിലധികം ജീവനക്കാർ ജോലിക്കെത്തി. സംസ്ഥാന തലത്തിൽ ജൂൺ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി എല്ലാ ജീവനക്കാരും ഞായറാഴ്‌ച അവധിദിനം ഫയൽ തീർപ്പാക്കൽ നടപടികൾക്കായി വിനിയോഗിക്കണമെന്ന ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും അഭ്യർത്ഥനയും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശവും കണക്കിലെടുത്താണ് അവധിദിനവും ജീവനക്കാർ ജോലിക്കെത്തിയത്. ജില്ലാ കളക്‌ടർ ശ്രീമതി അഫ്‌സാന പർവ്വീൺ, എ.ഡി.എം. ആർ. ബീനാറാണി എന്നിവർ കൊല്ലം സിവിൽ സ്റ്റേഷൻ കോംപ്ലക്സിലെ എല്ലാ ഓഫീസുകളും സന്ദർശിച്ച് ഫയൽ തീർപ്പാക്കൽ പുരോഗതി വിലയിരുത്തി. ജില്ലാ കളക്‌ടറേറ്റിൽ 60 പേർ ഹാജരായി. 523 ഫയലുകൾ തീർപ്പാക്കി. റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ കൊല്ലത്ത് 31 പേരിൽ 29 പേരും പുനലൂരിൽ 24 ൽ 20 പേരും ജോലിക്കെത്തി. 500 ലധികം ഫയലുകൾ തീർപ്പാക്കി. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളും ബഹുഭൂരിപക്ഷം വില്ലേജ് ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. കൊട്ടാരക്കര താലൂക്ക് ഓഫീസിലെ 60 ജീവനക്കാരിൽ 58 പേരും ജോലിക്കെത്തി. കൊല്ലം താലൂക്ക് ഓഫീസിൽ 70 ൽ 27 ഉം, കരുനാഗപ്പള്ളിയിൽ 55 ൽ 26 ഉം, കുന്നത്തൂരിൽ 30 ൽ 25 ഉം, പത്തനാപുരത്ത് 45 ൽ 32 ഉം, പുനലൂരിൽ 50 ൽ 38 ഉം പേർ ഹാജരായി. കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിൽ ആകെയുള്ള 27 പേരും ഹാജരായി. 375 ഫയലുകൾ തീർപ്പാക്കി. എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസിൽ 22 ഉം കൊല്ലം കോർപ്പറേഷൻ ഓഫീസിൽ 126 ഉം പേർ ഹാജരായി. കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂർ, പുനലൂർ നഗരസഭകളിലായി 78 പേരും ജോലിക്കെത്തി. 290 ഫയലുകൾ തീർപ്പാക്കി. ജില്ലാ സപ്ലൈ ഓഫീസും താലൂക്ക് സപ്ലൈ ഓഫീസുകളും അടക്കം സിവിൽ സപ്ലൈസ് വകുപ്പിലെ എല്ലാ ഓഫീസുകളും പ്രവർത്തിച്ചു. ആകെയുള്ള 138 ജീവനക്കാരിൽ 80 പേരും ഹാജരായി. ജില്ലാ മെഡിക്കൽ ഓഫീസിലെ 41 മിനിസ്റ്റീരിയൽ ജീവനക്കാരിൽ 23 പേരും, ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ 18 ൽ 13 പേരും, കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ 61 പേരിൽ 48 പേരും ജോലിക്കെത്തി. പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ്, ജില്ലാ ട്രഷറികൾ, പട്ടികജാതി വികസന ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് തുടങ്ങിയ ജില്ലാ ഓഫീസുകളും പ്രവർത്തിച്ചു. തീർപ്പാക്കാൻ കഴിയുന്ന എല്ലാ ഫയലുകളും അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കുന്നതിനും പുതിയതായി രൂപപ്പെടുന്ന ഫയലുകൾ കുടിശ്ശികയാകാതെ തീർപ്പാക്കുന്നതിനും എല്ലാ ജീവനക്കാരും തുടർ ദിവസങ്ങളിലും തയ്യാറാകണമെന്നും അവധിദിവസം ജോലി ചെയ്‌ത് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുമായി സഹകരിച്ച മുഴുവൻ ജീവനക്കാരെയും അഭിവാദ്യം ചെയ്യുന്നതായും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും ജില്ലാ കമ്മിറ്റികൾ അറിയിച്ചു. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
ഒറ്റ ഡോസ്‌ കൊണ്ടുതന്നെ ശരീരത്തിലെ കൊളസ്‌ട്രോള്‍നില ആഴ്‌ചകളോളം കുറയ്‌ക്കാനും, അതുവഴി ഹൃദയത്തിന്‌ ആശ്വാസമേകാനും സഹായിക്കുന്ന പുതിയ ഔഷധം താമസിയാതെ രംഗത്തെത്തിയേക്കും. കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ജീനിനെ തടസ്സപ്പെടുത്താന്‍ കഴിവുള്ള ഒരു 'ആര്‍.എന്‍.എ.ഔഷധ'മാണ്‌ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിക്കുന്നത്‌. കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നവയെ അപേക്ഷിച്ച്‌ മികച്ച ഫലം നല്‍കുന്നതാണ്‌ പുതിയ ഔഷധമെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ രക്തത്തില്‍ ചീത്തകൊളസ്‌ട്രോളായ എല്‍.ഡി.എല്‍.കുറയ്‌ക്കാന്‍ ഔഷധം കഴിക്കുന്നവരില്‍ പകുതിയോളം പേര്‍ക്ക്‌ വേണ്ട ഫലം ലഭിക്കുന്നില്ല. മരുന്നു കഴിച്ചാലും മാരകമായ ഹൃദ്രോഗത്തിന്‌ അവര്‍ ക്രമേണ അടിപ്പെടുന്നു. എന്നാല്‍, മസാച്യൂസെറ്റ്‌സിലെ കേംബ്രിഡ്‌ജില്‍ 'അല്‍നൈലം ഫാര്‍മസ്യൂട്ടിക്കല്‍സ്‌' കമ്പനിയിലെ ഗവേഷകര്‍ രൂപംനല്‍കിയ പുതിയ ഔഷധം എലികളിലും കുരങ്ങുകളിലും പരീക്ഷിച്ചപ്പോള്‍, ഒറ്റ ഡോസ്‌ കൊണ്ടുതന്നെ രക്തത്തിലെ കൊളസ്‌ട്രോള്‍നില 60 ശതമാനം കുറഞ്ഞതായി കണ്ടു. അതിന്റെ ഫലം മൂന്നാഴ്‌ച നിലനില്‍ക്കുകയും ചെയ്‌തെന്ന്‌ 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട്‌ പറയുന്നു. അര്‍ബുദം ഉള്‍പ്പടെ ഒട്ടേറെ രോഗങ്ങള്‍ക്ക്‌ പുതിയ ഔഷധങ്ങള്‍ വികസിപ്പിക്കാന്‍ വഴി തുറന്നിട്ടുള്ള 'ആര്‍.എന്‍.എ.ഇടപെടല്‍' (RNA interference) എന്ന തത്വമാണ്‌, കൊളസ്‌ട്രോള്‍ ഔഷധത്തിനും പ്രേരണ. കൃത്രിമമായി സൃഷ്ടിച്ച ആര്‍.എന്‍.എ.തുണ്ട്‌ ഉപയോഗിച്ച്‌ സന്ദേശവാഹിയായ ആര്‍.എന്‍.എ.തന്മാത്രയെ സ്വയംനശിക്കാന്‍ പ്രേരിപ്പിക്കുകവഴി, ഒരു പ്രത്യേക ജീനിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഈ സങ്കേതമുപയോഗിച്ച്‌ 'പി.സി.എസ്‌.കെ.9' (PCSK9) എന്ന രാസാഗ്നിയെയാണ്‌ പുതിയ ഔഷധം ഉന്നംവെയ്‌ക്കുന്നത്‌. രക്തത്തില്‍ ചീത്തകൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ രാസാഗ്നിക്ക്‌ മുഖ്യപങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്‌. `പി.സി.എസ്‌.കെ.9 മുമ്പു തന്നെ ഒരു സുപ്രധാന ഔഷധലക്ഷ്യമായിരുന്നു`-അല്‍നൈലം കമ്പനിയുടെ ഗവേഷണ മേധാവി കെവിന്‍ ഫിറ്റ്‌സ്‌ജറാള്‍ഡ്‌ അറിയിക്കുന്നു. എന്നാല്‍, ഈ രാസാഗ്നിയുടെ ചെറുതന്മാത്രകളെ നേരിട്ട്‌ തടയുക ബുദ്ധിമുട്ടാണ്‌. ഔഷധതന്മാത്രകള്‍ക്ക്‌ ആ ചെറുതന്മാത്രകളില്‍ പറ്റിപ്പിടിക്കാന്‍ പറ്റിയ സ്ഥലമില്ല എന്നതാണ്‌ കാരണം. എന്നാല്‍, ആര്‍.എന്‍.എ.ഇടപെടല്‍ വഴി ഈ രാസാഗ്നിയെ തടയാമെന്നാണ്‌ ഇപ്പോള്‍ ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്‌. കരളിന്റെ പ്രതലത്തിലെ എല്‍.ഡി.എല്‍.സ്വീകരണികളാണ്‌ രക്തത്തില്‍നിന്ന്‌ ചീത്തകൊളസ്‌ട്രോള്‍ കണങ്ങളെ അരിച്ചു മാറ്റുന്നത്‌. ഈ സ്വീകരണികളുടെ എണ്ണം കരളില്‍ കൂടുതലാണെങ്കില്‍, രക്തത്തില്‍ എല്‍.ഡി.എല്‍.കൊളസ്‌ട്രോള്‍ സാന്ദ്രത കുറഞ്ഞിരിക്കും. എന്നാല്‍, പി.സി.എസ്‌.കെ.9 രാസാഗ്നി കരളിലെ ഈ സ്വീകരണികളെ നശിപ്പിക്കുന്നു. അതുവഴി രക്തത്തില്‍ കൊളസ്‌ട്രോള്‍നില വര്‍ധിക്കുകയും ചെയ്യുന്നു. `എല്‍.ഡി.എല്‍.സ്വീകരണികളുടെ എണ്ണം വര്‍ധിപ്പിച്ചു നിര്‍ത്താന്‍, പി.സി.എസ്‌.കെ.9 യെ തടയുന്നതാണ്‌ നല്ലത്‌`-പഠനസംഘത്തില്‍ ഉള്‍പ്പെട്ട ജയ്‌ ഹോര്‍ട്ടൊന്‍ അഭിപ്രായപ്പെടുന്നു. എലികളിലെയും കുരങ്ങുകളിലെയും മനുഷ്യരിലെയും പി.സി.എസ്‌.കെ.9 ജീനിനെ അണച്ചു കളയാനായി, ഇരട്ടപിരിയുള്ള ഒരു ആര്‍.എന്‍.എ.തുണ്ടിന്‌ ഗവേഷകര്‍ രൂപംനല്‍കുകയാണുണ്ടായത്‌. ഈ ആര്‍.എന്‍.എ.തുണ്ട്‌ രക്തത്തില്‍ നശിക്കാതെ കരളിലെത്തിക്കാന്‍,പ്രശസ്‌ത ബയോമെഡിക്കല്‍ എന്‍ജിനിയറായ റോബര്‍ട്ട്‌ ലാങറുടെ സംഘം രൂപം നല്‍കിയ ലിപിഡ്‌ അടിസ്ഥാന നാനോകണങ്ങളെയാണ്‌ ഗവേഷകര്‍ ആശ്രയിച്ചത്‌. അതുവഴി, അവിടുത്തെ എല്‍.ഡി.എല്‍.സ്വീകരണികള്‍ നശിക്കാതെ നിലനില്‍ക്കുകയും രക്തത്തില്‍ ചീത്തകൊളസ്‌ട്രോള്‍ കുറയുകയും ചെയ്‌തു. ഈ രീതിയില്‍ ഒറ്റ ഡോസ്‌ കൊണ്ട്‌ മൂന്നാഴ്‌ചത്തേക്ക്‌ കൊളസ്‌ട്രോള്‍ കുറഞ്ഞെങ്കിലും, എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ദൃശ്യമായില്ലെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ പഠനങ്ങള്‍ കഴിഞ്ഞാലെ ഔഷധം മനുഷ്യരില്‍ ഉപയോഗിക്കാന്‍ പാകത്തിലാകൂ. ഒരുപക്ഷേ, ഒറ്റയ്‌ക്കു പ്രയോഗിക്കുന്നതിനെക്കാല്‍ നിലവിലുള്ള കൊളസ്‌ട്രോള്‍ ഔഷധങ്ങള്‍ക്കൊപ്പം ഉപയോഗിച്ചാല്‍ ഈ ആര്‍.എന്‍.എ.ഔഷധം കൂടുതല്‍ മികച്ച ഫലം നല്‍കിയേക്കുമെന്നും ഗവേഷകര്‍ കരുതുന്നു. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, കടപ്പാട്‌: മാതൃഭൂമി). Posted by Joseph Antony at 8/19/2008 01:22:00 AM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: ആരോഗ്യം, ജനിതകം 2 comments: Joseph Antony said... നിലവില്‍ രക്തത്തില്‍ ചീത്തകൊളസ്‌ട്രോളായ എല്‍.ഡി.എല്‍.കുറയ്‌ക്കാന്‍ ഔഷധം കഴിക്കുന്നവരില്‍ പകുതിയോളം പേര്‍ക്ക്‌ വേണ്ട ഫലം ലഭിക്കുന്നില്ല. മരുന്നു കഴിച്ചാലും മാരകമായ ഹൃദ്രോഗത്തിന്‌ അവര്‍ ക്രമേണ അടിപ്പെടുന്നു. എന്നാല്‍, അമേരിക്കന്‍ ഗവേഷകര്‍ രൂപംനല്‍കിയ പുതിയ ഔഷധം എലികളിലും കുരങ്ങുകളിലും പരീക്ഷിച്ചപ്പോള്‍, ഒറ്റ ഡോസ്‌ കൊണ്ടുതന്നെ രക്തത്തിലെ കൊളസ്‌ട്രോള്‍നില 60 ശതമാനം കുറഞ്ഞതായി കണ്ടു. അതിന്റെ ഫലം മൂന്നാഴ്‌ച നിലനില്‍ക്കുകയും ചെയ്‌തു.
ഹജ്ജ് എന്ന അറബി പദത്തിന് മഹത്തായ കാര്യം ഉദ്ദേശിച്ചുചെല്ലുക, തീര്‍ഥാടനം ചെയ്യുക എന്നൊക്കെയാണ് അര്‍ഥം. സാങ്കേതികമായി, നിര്‍ണിത മാസത്തില്‍ മക്കയിലെത്തി നിര്‍വഹിക്കുന്ന പ്രത്യേകമായ ഇബാദത്താണ് ഹജ്ജ്. എന്താനു ഹജ്ജിന്റെ ആത്മാവ്. പൗരാണികമായ ഒരു ആരാധനകര്‍മമാണ് ഹജ്ജ്. ഇബ്‌റാഹീം നബിയാണ് അതിന് തുടക്കം കുറിച്ചത്. പണ്ഡിതന്മാരുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം ഹിജ്‌റ ആറാം വര്‍ഷമാണ് മുഹമ്മദ് നബിയുടെ ഉമ്മത്തിന് ഹജ്ജ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ദൈവിക കല്‍പന അവതരിക്കുന്നത്. പ്രവാചകന്‍ ഹജ്ജ് നിര്‍വഹിച്ചത് ഹിജ്‌റ പത്താം വര്‍ഷമാണ്. (അല്‍ബഖറ: 158, അല്‍ഹജ്ജ്: 26-29/ ആലുഇംറാന്‍ 97) മുസ്‌ലിമായിരിക്കുക, ബുദ്ധിസ്ഥിരതയുണ്ടായിരിക്കുക, പ്രായപൂര്‍ത്തിയാവുക, സ്വതന്ത്രനായിരിക്കുക, ശാരീരികവും സാമ്പത്തികവുമായ ശേഷിയുണ്ടായിരിക്കുക, മക്കയിലെത്താനുള്ള യാത്രാസൗകര്യമുണ്ടായിരിക്കുക തുടങ്ങിയവയാണ് ഹജ്ജ് നിര്‍ബന്ധമാവാനുള്ള ഉപാധികള്‍. ദുര്‍ഹജ്ജ് 8 മുതല്‍ 13 വരെയാണ് ഹജ്ജിന്റെ ദിനങ്ങള്‍. വ്യക്തിയുടെ മനസ്സിനെ സമൂഹമനസ്സിനോട് കൂട്ടിച്ചേര്‍ക്കുന്ന മഹത്കര്‍മമാണല്ലോ ഹജ്ജ്. വര്‍ഷം തോറും ലോകത്തിന്റെ വിദൂരസ്ഥ കേന്ദ്രങ്ങളില്‍ നിന്നുള്ള ജനലക്ഷങ്ങള്‍ ദൈവവിളികേട്ട് മണ്ണും വിണ്ണും മറന്ന് മക്കയിലേക്ക് കുതിച്ചെത്തുന്നു. വിശ്വാസത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്ന അനേകം വിഗ്രഹങ്ങളെ ചുവടുമാന്തി നശിപ്പിക്കുക മാത്രമല്ല ഹജ്ജ് ചെയ്യുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് ചൂഷണത്തിന്റെ നീരൊഴുക്കിക്കഴിയുന്ന തിരുവാഴിത്തന്‍മാരുടെ ചലനശേഷിയെ അത് വെല്ലുവിളിക്കുകയും ചെയ്യുന്നു. അല്‍ഭുതകരമായ ആന്തരികാര്‍ഥങ്ങളുടെയും ഉള്‍പ്പൊരുളുകളുടെയും കലവറയാണ് ഹജ്ജ്. ഹജ്ജ് നിര്‍വഹിക്കുന്നയാള്‍ അതിന്റെ യഥാര്‍ഥ സത്ത ഉള്‍ക്കൊള്ളുന്നുവെങ്കില്‍ തീര്‍ച്ചയായും അത് അനവദ്യസുന്ദരമായിരിക്കും. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ജീവിത വ്യവഹാരങ്ങളില്‍ തൗഹീദിന്റെ അനുഗ്രഹീത ഭൂമിക പുനഃസ്ഥാപിച്ചെടുക്കാനുള്ള വഴിയും വെളിച്ചവുമാണ് ഹജ്ജ്. ആദര്‍ശത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിശ്വാസി ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ യാതൊരു വിധ പ്രീണനത്തിനും പ്രകോപനത്തിനും ഭീരുത്വത്തിനും വഴങ്ങരുതെന്നും അവന്‍ എപ്പോഴും ധീരനും ആര്‍ജവുള്ളവനും അല്ലാഹുവിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവനുമായിരിക്കണമെന്നും ഹജ്ജ് പഠിപ്പിക്കുന്നു. മുന്നോട്ടുള്ള ഓരോ കാല്‍വെപ്പിലും എളിമയും താഴ്മയും അര്‍പ്പണ ബോധവും പരലോക ചിന്തയും ഭയഭക്തിയും മുറുകെ പിടിക്കാനുള്ള പരിശീലനം കൂടിയാണ് ഹജജ്. ഹജ്ജിനായി മക്കയിലെത്തുമ്പോള്‍ നമ്മുടെ ഓര്‍മകള്‍ക്ക് ഒരായിരം പൊന്‍ചിറകുകള്‍ മുളക്കുന്നു. എകാധിപത്യവും പൗരോഹിത്യവും കൈകോര്‍ത്ത് തീര്‍ത്ത അധാര്‍മികതക്കും അവകാശധ്വംസനത്തിനുമെതിരെ ഒറ്റയാനായി നിന്നുകൊണ്ട് പടപൊരുതിയ, ശിര്‍ക്കിന്റെ ആളിപ്പടരുന്ന കാട്ടുതീ തച്ചുകെടുത്തിയ ഖലീലുല്ലാഹ് ഇബ്‌റാഹീമിന്റെ ജീവിതം നമുക്ക് തരുന്ന ഊര്‍ജവും ആവേശവും അനന്തമാണ്. ലാളിത്യത്തിന്റെ വിളംബരം കൂടിയാണ് ഹജ്ജ്. അതില്‍ പണക്കാരന് പ്രൗഡി പ്രകടിപ്പിക്കാന്‍ അവസരമില്ല. ഹജ്ജില്‍ ധനികനെ ദരിദ്രരില്‍ നിന്ന് വേര്‍തിരിക്കുന്ന വകഭേദങ്ങളൊക്കെ വകഞ്ഞുമാറ്റപ്പെടുന്നു. ആര്‍ക്കും വിലപിടിച്ച പാന്റ്‌സും ഷര്‍ട്ടുമില്ല. ടൈയും ഷൂസും കോട്ടുമില്ല. എല്ലാവരും ഒരേ വസ്ത്രം. അതിന്റെ വര്‍ണം ശുഭ്രം. അതോ കഫന്‍ പുടവയെ ഓര്‍മിപ്പിക്കുന്നതും. ഹാജിമാര്‍ ഉരിഞ്ഞുവെച്ച വസ്ത്രങ്ങള്‍ വ്യത്യസ്തങ്ങളാണ്. വളരെ വില കൂടിയവും കുറഞ്ഞവയുമുണ്ട്. മനുഷ്യരെ വേര്‍തിരിക്കുന്നതില്‍ വസ്ത്രത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ ഹജ്ജില്‍ അങ്ങനെയുള്ള വേര്‍തിരിവുകളെല്ലാം അവസാനിച്ചിരിക്കുന്നു. അറബിയും അനറബിയും കറുത്തവനും വെളുത്തവനും നീളമുള്ളവനും നീളം കുറഞ്ഞവനുമെല്ലാം ഹറമില്‍ സമമാണ്. എല്ലാവരും അല്ലാഹുവിന്റെ ദാസന്മാര്‍. ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് അവര്‍ പലരും ആയിരുന്നു. രാജാക്കന്മാര്‍, പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, കര്‍ഷകര്‍….. പക്ഷേ ഇപ്പോള്‍ എല്ലാവരും ഒന്നാണ്. എല്ലാവരുടെയും മനസ്സ് ഒന്ന്. ലക്ഷ്യം ഒന്ന്. കര്‍മവും തഥൈവ. ത്വവാഫില്‍ മുന്നില്‍ ശിപായി; പിന്നില്‍ കലക്ടര്‍; മന്ത്രിയോട് തൊട്ടുരുമ്മി റിക്ഷവലിക്കാരന്‍. ഇവിടെ സ്ഥാനവസ്ത്രമില്ലാത്തതുപോലെ അവസ്ഥാ വ്യത്യാസവുമില്ല. എല്ലാവരും യാചകരാണ്. ദാതാവ് അല്ലാഹു മാത്രം. ഇവിടെ എല്ലാവരുടെയും മന്ത്രം ഒന്ന്. മുദ്രാവാക്യം ഒന്ന്. പാനീയം ഒന്ന്. അവിടെ ഞാന്‍ എന്ന ഭാവം എല്ലാവരും വിസ്മരിക്കുന്നു. ഓരോരുത്തരും വന്‍സമൂഹത്തിന്റെ ഭാഗമായി മാറുന്നു. എല്ലാവരും ഒരു മഹാപ്രവാഹത്തിന്റെ കണ്ണിയായി മാറുന്നു. സഅ്‌യിലും ത്വവാഫിലുമെല്ലാം സംഭവിക്കുന്നത് അതാണ്. ഹജ്ജ് വൈയക്തികതയില്‍ നിന്ന് സാമൂഹികതയിലേക്കുള്ള പ്രയാണമത്രെ. എല്ലാ വിധ സങ്കുചിതത്വങ്ങളില്‍ നിന്നുമുള്ള മോചനം. ഹജ്ജ് ചെയ്യുന്നവര്‍ക്ക് ഒന്നിനോട് മാത്രമേ പക്ഷപാതിത്തമുള്ളൂ. സത്യത്തോട് മാത്രം. മിഥ്യയോട് എന്നും കലഹിക്കാനുള്ള ഊര്‍ജമാണ് അവിടെ നിന്ന് ഓരോ ഹാജിയും സംഭരിക്കുന്നത്. ജംറകളില്‍ കല്ലെറിഞ്ഞുകൊണ്ട് ആ പോരാട്ടത്തിന്റെ സന്നദ്ധത പ്രഖ്യാപിക്കുന്നു. ലോക ഇസ്‌ലാമിക സമൂഹത്തിന്റെ കൊച്ചുരൂപമാണ് അറഫ സംഗമം. ലോകമെങ്ങുമുള്ള വിശ്വാസവ്യൂഹത്തിന്റെ ചേതോഹരമായ പരിഛേദം. ഹജ്ജ് ലോകമുസ്‌ലിംകളുടെ ഒത്തുചേരലാണല്ലോ. ഒരര്‍ഥത്തില്‍ മാനുഷികത്വത്തിന്റെ ഏകത്വം വിളംബരം ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം. ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി പരസ്പരം വടം വലി നടത്തുന്ന നേതാക്കന്‍മാരുടെ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ പോലെയല്ല അത്. നംറൂദുമാരും ഫറോവമാരും ഖാറൂന്മാരും ഹാമാന്‍മാരും അവരുടെ ശിങ്കിടികളായ പുരോഹിതന്മാരും അരങ്ങുവാഴുന്ന ലോകത്ത് അവരുടെ മര്‍മത്തില്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള ഇബ്‌റാഹീമുമാരെ കാലം തേടിക്കൊണ്ടിരിക്കുകയാണ്. നാമാണ് അതിന് ഉത്തരം നല്‍കേണ്ടത്. ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയമിടിപ്പാണ് ഹജ്ജ്. മനുഷ്യശരീരത്തില്‍ ഹൃദയത്തിന്റെ ദൗത്യമാണ് ലോകത്ത് കഅ്ബ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അത് ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്‌ലിംകളെ വലിച്ചുകൊണ്ടുവരികയും അവരെ പാപങ്ങളില്‍ നിന്നും സ്വഭാവദൂഷ്യങ്ങളില്‍ നിന്നും പരിശുദ്ധരാക്കി അവരുടെ മനസ്സില്‍ ഒരു ഉത്തമമായ നവജീവന്‍ ഉദ്ദീപിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുന്നു. ഈ ഹൃദയവികാരം നിലനില്‍ക്കുന്ന കാലത്തോളം ലോകത്തുള്ള ഒരു ശക്തിക്കും ഇസ്‌ലാമിനെ മായ്ചുകളയുവാന്‍ സാധിക്കുകയില്ല. സന്ദര്‍ശനമെന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്ന പദത്തില്‍ നിന്നാണ് ‘ഉംറ’ ഉണ്ടായത്. ഹജ്ജുപോലെത്തന്നെ ആവശ്യമായ നിബന്ധനകള്‍ പൂര്‍ത്തിയായ വിശ്വാസി ജീവിതത്തില്‍ ഒരു തവണ നിര്‍വഹിക്കല്‍ നിര്‍ബന്ധമായ കര്‍മമാണ് ഉംറ. ഉംറ ഏത് മാസത്തിലും നിര്‍വഹിക്കാം. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, മുടിമുറിക്കല്‍ എന്നിവയാണ് ഉംറയുടെ കര്‍മങ്ങള്‍. ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക ആദരവും സ്‌നേഹവും ലഭിക്കും. നബി(സ) പറഞ്ഞു: ഹജ്ജു ചെയ്യുന്നവരും ഉംറ നിര്‍വഹിക്കുന്നവരും അല്ലാഹുവിന്റെ യാത്രാസംഘമാണ് (അതിഥികളാണ്). അവര്‍ അവനോട് പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക് ഉത്തരം നല്‍കും. പാപമോചനം തേടിയാല്‍ പാപമോചനം നല്‍കും. (1) നിര്‍ഭാഗ്യവശാല്‍ ഹജ്ജും ഉംറയും ഇന്ന് പലര്‍ക്കും ഒരു ടൂറോ ബിസിനസോ മാത്രമാണ്. ഇന്ന് ചൈതന്യം ചോരുകയും മുനയൊടിയുകയും ചെയ്ത ആരാധനാകര്‍മങ്ങളില്‍ ഹജ്ജും ഉംറയും ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇബ്‌റാഹീമീ മില്ലത്തിന്റെ കാവല്‍ഭടന്മാരാകുന്നതിന് പകരം സ്വേഛാധിപത്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായ നംറൂദിന്റെ പോറ്റുമക്കള്‍ക്ക് ഉണര്‍ത്തുപാട്ടു പാടുന്നവരായി പലരും തരംതാണിരിക്കുന്നു. ഹജ്ജ്/ഉംറ നിര്‍വഹിച്ചവര്‍ക്കുണ്ടാവേണ്ട പോരാട്ട വീര്യമോ സ്വഭാവ മഹിമയോ സംസ്‌കാരമോ ഇന്ന് പലരിലും കാണുന്നില്ല. അനൈക്യത്തിനും കുഴപ്പങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവരും സ്വഭാവദൂഷ്യത്തിന്റെ പ്രതീകങ്ങളുമൊക്കെയാണ് പല ഹാജിമാരും. അല്ലാമാ ഇഖ്ബാല്‍ ചോദിക്കുന്നു: ‘ഹിജാസില്‍ നിന്നും വരുന്നോരേ, നിങ്ങള്‍ ഞങ്ങള്‍ക്കായി സംസം കുപ്പിയല്ലാതെ മറ്റൊന്നും കൊണ്ടുവന്നിട്ടില്ലേ?’
മലയാള ചലച്ചിത്ര പ്രേമികളിൽ പലരും സിനിമകളെ വിശദമായി തന്നെ വളരെ അധികം തവണ കണ്ട് വിശകലനം ചെയ്യുന്നവരാണ്. മലയാള സിനിമയെ കുറിച്ച് ഇന്ന് സോഷ്യൽ മീഡിയ ചർച്ച വളരെ സജീവമാണ്. മോളിവുഡ് സിനിമ ഇൻഡസ്ട്രിയിലെ എല്ലാ കാര്യങ്ങളും ആരാധകർ പരിശോധിക്കാറുണ്ട്. ഏറെ ആരാധകരെ സ്വന്തമാക്കിയ മലയാള മിനിസ്ക്രീനിലെയും ബിഗ്സ്‌ക്രീനിലെയും താരങ്ങൾ പലരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരങ്ങളുടെ എല്ലാം സിനിമ വിശേഷങ്ങൾ ചർച്ചയായി മാറുന്ന ഈ കാലയളവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിൽ അടക്കം വളരെയേറെ ഇന്ന് പുരോഗമിക്കുന്ന ഒരു സംശയവും അതിന് പിന്നിലെ രസകരമായ ചില കാര്യങ്ങൾ കൂടി ആരാധകർ ഹിറ്റാക്കി മാറ്റുന്നു. ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം മാറ്റി കുറിച്ച ഈ ചിത്രം സിനിമ പ്രേമികൾ ഒരുകാലവും മറക്കില്ല. മലയാള സിനിമ ആരാധകർ പലരും ഇന്ന് മറ്റ് അന്യഭാഷ ചിത്രങ്ങളുടെ കൂടി വലിയ ആരാധകരാണ്. ഇത്തരത്തിൽ അനേകം ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു സൂപ്പർ ഹിറ്റ് ചിത്രവും ഒപ്പം സിനിമയിലെ നായിക കഥാപാത്രവും ആരാധകരെ കുഴപ്പിക്കുന്ന ചില സംശയങ്ങൾ കൂടി നൽകുകയാണ്. പലപ്പോഴും മോളിവുഡ് സിനിമകളിൽ തെറ്റുകൾ കാണുവാൻ നമുക്ക് സാധിക്കില്ല എങ്കിലും തെലുങ്ക് സിനിമയിലെ ഈ തെറ്റ് ആരാധകർ പലരും ചർച്ചയാക്കി മാറ്റുന്നു. ബഹുബലി എന്ന ബ്രഹ്മാണ്ട ചിത്രം ഇഷ്ടപെടാത്ത ആരാധകർ ചുരുക്കമാണ്. സിനിമയിൽ നായകനൊപ്പം തിളങ്ങിയ വില്ലന്റെ അഭിനയം പ്രശസ്തി നേടിയപ്പോൾ അനുഷ്ക ഷെട്ടി അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രം അനവധി മനോഹര നിമിഷങ്ങളും ഒപ്പം അനേകം അത്ഭുത രംഗങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചു. സിനിമയിലെ ഏറെ കയ്യടി നേടിയ ഒരു രംഗവും ഒപ്പം ആ സീനിനെ കുറിച്ച് ഏതാനും ചില ആരാധകരുടെ വലിയ സംശയവും സോഷ്യൽ മീഡിയയെ തന്നെ കുഴക്കുകയാണ്. എന്നാൽ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് രണ്ടായിരത്തി പതിനഞ്ചിൽ പ്രദർശനത്തിനെത്തിയ പുരാവൃത്ത സിനിമയാണ് ബാഹുബലി : ദ ബിഗിനിങ്.പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും അഭിനയിച്ചു. പക്ഷേ ഈ സിനിമയുടെ രണ്ടാം ഭാഗം റിലീസിന് പിന്നാലെ ഹിറ്റായി മാറിയിട്ടും ആദ്യ ഭാഗത്തിൽ ദേവസേന സൃഷ്ടിച്ച ഒരു സംശയം ഇന്നും മാഞ്ഞിട്ടില്ല. തന്റെ പ്രിയ ഭർത്താവിന്റെ പെട്ടന്നുള്ള വിയോഗത്തിന് കാരണമായി മാറിയ പലവാർ ദേവന്റെ അവസാനം സ്വപ്നം കാണുന്ന ദേവസേന പലപ്പോഴും ചുള്ളി കമ്പുകൾ തന്റെ ഈ ബന്ധനത്തിൽ കിടന്നും ശേഖരിച്ച് തന്റെ ജീവിതം മുൻപോട്ട് നയിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ആ രാജാവായ പൽവാർ ദേവന്റെ ഏറെ ആഗ്രഹിച്ച അവസാനം കുറിക്കാൻ മകൻ എത്തുമെന്ന് പറയുന്ന ദേവസസേനക്ക് എന്നും ഇത്രയേറെ ചുള്ളികൾ എല്ലാം എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് പല ആരാധകരും ചോദിക്കുന്നുണ്ട്. കൂടാതെ ഇത്തരം മനോഹരമായ രാജാവിന്റെ കൊട്ടാരത്തിൽ ഇത്തരം കാര്യങ്ങൾ ഒന്നും വൃത്തിയാക്കുവാൻ ആരും ഇല്ലേ എന്നും ആരാധകർ വിമർശന രൂപത്തിൽ ചോദിക്കുന്നുണ്ട്. ഇത്തരം ഒരു കാര്യം പല ആരാധകരും ചിന്തിച്ചിട്ടുണ്ട് എങ്കിലും ഉത്തരം കിട്ടാത്ത സമസ്യയായി ഈ ഒരു ചോദ്യം ഇതിനകം മാറി കഴിഞ്ഞു. അതേസമയം ഇത്രയേറെ ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്ന സ്ത്രീ എത്രത്തോളം ദൂരം ചുള്ളികൾ ശേഖരിക്കാനായി പോകും എന്നതും സിനിമ പ്രേമികളിൽ ചില ഉയർത്തുന്ന സംശയമാണ്. പല ഹിറ്റ് ചിത്രങ്ങളിലും ഇത്തരം ചില തെറ്റുകൾ കൂടാതെ സംശയങ്ങൾ കാണുവാനായി സാധിക്കും എങ്കിലും ബാഹുബലി പോലെ ലോകം ശ്രദ്ധിച്ച ഒരു ചിത്രത്തിൽ ഇങ്ങനെ ഒരു സംശയം ആരാധകരിൽ ജനിച്ചത് പലർക്കും അത്ഭുതമാണ്. എന്നും ഓടി ദേവസേനയെ വെല്ലുവിളിക്കുവാനായി അവരുടെ അടുത്തേക്ക് എത്തുന്ന പൽവാർ ദേവനും ഈ ചുള്ളി കമ്പുകൾ ശേഖരിക്കുന്ന സ്വഭാവം തിരിച്ചറിഞ്ഞില്ല എന്നത് യുക്തിക്ക് നിറക്കുന്നതാണോ എന്നും ആരാധകർ അഭിപ്രായപ്പെടുന്നു Categories Trending, Uncategorized വിവാഹമോചനത്തിന് ശേഷം ബാല ഭയങ്കര ഡൗൺ ആണെന്നുള്ളതാണ് സത്യം സിബി മലയിൽ മോനിഷയെ കുറിച്ച് പറഞ്ഞത് കേട്ട് ആരാധകരുടെ കണ്ണ് നിറഞ്ഞു മാധവിയുടെ ഒട്ടുമിക്ക സിനിമകളും സ്ത്രീ കേന്ദ്രീകൃത സിനിമകൾ ആണ് ഈ ചിത്രത്തിൽ അഭിനയിച്ച പകുതി പേരും ഇന്ന് ഇല്ല എന്നതാണ് സത്യം കുറച്ച് സെക്കൻഡുകൾ മാത്രമേ ഉള്ളായിരുന്നു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് താരം ശ്രദ്ധ നേടുകയായിരുന്നു
വിക്ടര്‍ ഫ്രാങ്കൻ‌സ്റ്റൈൻ എന്ന അന്തര്‍മുഖനായ കുട്ടിയുടെയും അവന്‍റെ പ്രിയപ്പെട്ട നായ സ്പാര്‍ക്കിയുടെയും സ്നേഹബന്ധത്തിന്‍റെ കഥയാണ് ‘ഫ്രാങ്കെന്‍വീനി’. വിക്ടറിന്‍റെ നായ അവിചാരിതമായി മരണപ്പെടുമ്പോള്‍, വിക്ടര്‍ ശക്തമായ ചില ശാസ്ത്ര പരീക്ഷണങ്ങളിലൂടെ അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനായി ശ്രമിക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്. വാൾട്ട് ഡിസ്നി പിക്ചേഴ്സ് നിര്‍മ്മിച്ച ഈ ചിത്രം പ്രശസ്ത സംവിധായകന്‍ ടിം ബര്‍ട്ടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രം ഒരുപോലെ ഇഷ്ടമായേക്കും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Animation, Comedy, English, Family Tagged: Arun Kumar Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
മികച്ചസംഗീതസംവിധായികക്കുള്ള രാജ് നാരായൺ ജി ദൃശ്യ മാധ്യമ പുരസ്‌കാരം ശ്രേയ എസ് അജിത്തിന് ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക ശ്രേയ എസ് അജി... " അനക്ക് എന്തിന്റെ കേടാ...!’' ചിത്രീകരണം കോഴിക്കോട് തുടങ്ങി. മലയാള സിനിമയിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്തപ്രമേയവുമായി ബി എം സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിക്കുന്ന മാധ്യമ പ്രവർത്തകൻ... "അഞ്ചു സെന്റും സെലീനയും " ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. മാത്യു തോമസ്,അന്നാ ബെൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന "അഞ്ചു സെന്റും സെലീനയും " എന്ന ചിത്രത്തിന്... വ്യത്യസ്ത പ്രമേയവുമായി " ലൂയിസ് " . ഇന്ദ്രൻസിന് മറ്റൊരു മികച്ച കഥാപാത്രം കൂടി. Rating : 3.5 / 5. സലിം പി. ചാക്കോ cpK desK. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായ " ലൂയിസ് " തീയേറ്ററുകളിൽ എത്തി. ഷാബു ഉസ്മാനാണ് കഥയെഴുത... മെഗാസ്റ്റാർ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യയുടെ ബോസ് പാർട്ടി ഗാനം പുറത്തിറക്കി. ഈ വർഷത്തെ പാർട്ടി ഗാനം- മെഗാസ്റ്റാർ ചിരഞ്ജീവി, ഉർവ്വശി റൗട്ടേല, ബോബി കൊല്ലി, മൈത്രി മൂവി മേക്കേഴ്‌സിന്റെ വാൾട്ടയർ വീരയ്യ എന്നിവരുടെ മെഗാസ്റ...
Home / kannur / Sreekandapuram vision / ആശങ്കയായി കോവിഡാനന്തര പ്രശ്നങ്ങൾപഠിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ് ആശങ്കയായി കോവിഡാനന്തര പ്രശ്നങ്ങൾപഠിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ് Sreekandapuram vision October 17, 2022 0 Facebook Twitter തിരുവനന്തപുരം: കോവിഡ് വന്നുപോയവർക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമഗ്ര പഠനത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്.കോവിഡാനന്തരം പലർക്കും മുമ്പില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി_ _പ്രകടമാകുന്നതിനെത്തുടർന്നാണ് ഇവക്ക് കോവിഡുമായി_ _ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പഠനം നടത്താനുള്ള തീരുമാനം. ഇതിനായി നിലവിലുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ വഴി വിവര ശേഖരണം ആരംഭിച്ചു.കേരളീയർക്കിടയിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളെ കോവിഡിന് മുമ്പും ശേഷവുമായി വേർതിരിക്കുമ്പോൾ അവഗണിക്കാനാവാത്ത ചില വസ്തുതകൾ ഉണ്ടെന്നാണ് വിലയിരുത്തൽ._ _ജീവിതശൈലി രോഗം ബാധിച്ച പലർക്കും കോവിഡ് വന്നുപോയ ശേഷം ആരോഗ്യാവസ്ഥ കൂടുതൽ മോശമായിട്ടുണ്ട്. എന്നാൽ,ജീവിതശൈലി രോഗികളുടെ എണ്ണം വർധിക്കാൻ കോവിഡ് കാരണമായിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണത്തിൽ കാണുന്ന നേരിയ വർധനക്ക് കോവിഡുമായി ബന്ധമുണ്ടോ എന്ന് വിശദ പഠനത്തിന് ശേഷമേ വ്യക്തമാകൂ._ _കോവിഡിൽനിന്ന് മുക്തരായവരിൽ പ്രധാനമായും കണ്ടു വരുന്നത് ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്.വിട്ടുമാറാത്ത ചുമ, ഹൃദയസംബന്ധമായ രോഗങ്ങൾ, പനി,ക്ഷീണം,പേശീവേദന, സന്ധിവേദന, നടുവേദന, മറവി, ഉറക്കക്കൂടുതൽ തുടങ്ങിയ പ്രശ്നങ്ങളും കോവിഡ് മുക്തരിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് കാര്യമായി പ്രകടമാകുന്നത്._ _ഭൂരിഭാഗം പേരിലും കോവിഡ് വന്നുപോയി ആറ് മാസത്തിന് ശേഷമാണ് ഇത്തരം രോഗങ്ങൾ പ്രകടമാകുന്നത്.പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തുന്നവരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രീയ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്._ _കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ വൈറസ് എന്തെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടന്ന് ഇനിയും പൂർണമായി മനസ്സിലാക്കാനായിട്ടില്ല.ഈ കാര്യങ്ങൾ കൂടി കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാകും പഠനം._
ധനുഷ് നായകനാകുന്ന ദ്വിഭാഷാ ചിത്രം വാത്തിയുടെ ഷൂട്ടിങ് ആരംഭിച്ചു. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. വാത്തിയുടെ പൂജ ചിത്രങ്ങൾ സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴിൽ ‘വാത്തി’ എന്നും തെലുങ്കിൽ ‘സർ’ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. View this post on Instagram A post shared by Samyuktha (@iamsamyuktha_) സിതാര എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അട്ട്ലൂരിയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്ന ആക്ഷൻ ഡ്രാമയായിരിക്കും വാത്തി. ‘വാത്തി’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ധനുഷ് ഒരു പ്രൊഫസറായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജി.വി പ്രകാശ് ആണ് ചിത്രത്തിനായി പാട്ടുകൾ ഒരുക്കുന്നത്. ദിനേശ് കൃഷ്ണൻ ക്യാമറയും ജേഴ്സി ഫെയിം നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു. തെലുങ്കിൽ ധനുഷിന്റെ അരങ്ങേറ്റം കൂടിയാണ് ‘വാത്തി’. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി ഇ.പി ജയരാജൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സൂചന. പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. ഇ.പി ജയരാജൻ അനിശ്ചിതകാല അവധിയിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇ.പി ജയരാജൻ എ.കെ.ജി സെന്‍ററിൽ എത്തിയിട്ടില്ല. 1950 മെയ് 28ന് കണ്ണൂരിലാണ് ഇ.പി ജയരാജന്‍റെ ജനനം. സിപിഎമ്മിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു ഇ.പി ജയരാജൻ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയശേഷമാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ചെറിയ പ്രായത്തിലേ മികച്ച സംഘാടകനായി പേരെടുത്ത ഇ.പി ജയരാജൻ കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്‍റെ പ്രധാന നേതാവും പിന്നീട് കേന്ദ്രകമ്മിറ്റി അംഗം വരെയായി. ഡി.വൈ.എഫ്.ഐ ( ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ ) യുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരുമായിരുന്നു അദ്ദേഹം. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇ.പി ജയരാജൻ. മന്ത്രിയായിരിക്കെ ബന്ധുനിയമവിവാദത്തിൽ 2016 ഒക്ടോബർ 14-ന്, ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. 2017 സെപ്റ്റംബറിൽ, വിജിലൻസ് ബന്ധുനിയമന കേസിൽ കുറ്റവിമുക്തനാക്കിയതോടെ ജയരാജൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1996 വരെയും 2011 മുതൽ 2021 വരെയും കേരള നിയമസഭാംഗമായിരുന്നു.
കോഴിക്കോട്ടെ നിപവൈറസ് ബാധ കേരളീയരില്‍ ആശങ്ക സൃഷ്ടിച്ചു എന്നത് ശരി തന്നെ. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പടര്‍ന്നത് പരിഭ്രാന്തിയാണ്. ഇതാകട്ടെ കേരളത്തെക്കുറിച്ച് അനാവശ്യ പേടി മറുനാട്ടുകാരില്‍ സൃഷ്ടിക്കാനും ഇടയാക്കി. വാസ്തവം തിരിച്ചറിയാതെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ കേരളത്തിന് ചെയ്യുന്ന ദ്രോഹവും ചെറുതല്ല. ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രി പനിയില്ലന്നു പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ജോലിക്ക് കയറിയാല്‍ മതിയെന്ന് മലയാളി നെഴ്‌സുമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. കേരളത്തിന് വന്‍ വരുമാനം നേടിത്തരുന്ന ടൂറിസത്തേയും വ്യാജപ്രചാരണം ബാധിക്കുന്നുണ്ട്. വാസ്തവം തിരിച്ചറിയുക കേരളമെമ്പാടും നിപ വൈറസ് ബാധിച്ച രോഗികളില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ പതിനാലു ജില്ലകളില്‍ ഒന്നായ വടക്കന്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര എന്ന സ്ഥലത്തെ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം. ഇവിടെ വിരലില്‍ എണ്ണാവുന്നവര്‍ക്കാണ് രോഗബാധ. പേരാമ്പ്രയിലും മലപ്പുറത്തും മരിച്ചവര്‍ക്ക് രോഗബാധയേറ്റത് രോഗീ സാമീപ്യത്തില്‍ നിന്നാണ്. എന്നാല്‍ രോഗം വേഗം തിരിച്ചറിയുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ വൈറസ് ബാധ വളരെവേഗം തടയാനായി. പുതിയ നിപാ രോഗികള്‍ ഇതോടെ ഇല്ലാതായി. എങ്കിലും സോഷ്യല്‍ മീഡിയയില്‍ രോഗബാധയ്ക്ക് കുറവില്ല. രോഗബാധയെതുടര്‍ന്നു സോഷ്യല്‍ മീഡിയ സൃഷ്ടിച്ച പരിഭ്രാന്തിയില്‍ പേരാമ്പ്രയിലുള്ളവര്‍ വീടൊഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവിടം ശാന്തമാണ്. പോയവരൊക്കെ തിരികെ വീടുകളില്‍ മടങ്ങിയെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്തിട്ടും ഇവിടെയുള്ളവര്‍ മാസ്‌ക് ധരിക്കുന്നില്ല. ജനജീവിതം പഴയപടി ആയിരിക്കുന്നു. ഇവിടെ പുതിയ നിപ ബാധിതര്‍ ഇല്ല. നിപയുടെ ആദ്യ ഇര പേരാമ്പ്രയില്‍ പുതുതായി വാങ്ങിയ സ്ഥലത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മുഹമ്മദ് സാബിതാണ് . സഹോദരന്‍ സാലിഹും അടുത്ത ബന്ധു മറിയവും സാബിത്തിനെ പരിചരിച്ച നേഴ്‌സ് ലിനിയും മരിച്ചു. മരണമടഞ്ഞ മറ്റുള്ളവര്‍ ഇവര്‍ ചികിത്സയില്‍ കഴിഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവരാണ് . തഴച്ചു വളര്‍ന്ന അപവാദം നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നുണകള്‍ക്കെതിരെ ആരോഗ്യ വകുപ്പ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി തന്നെ നുണ പ്രചാരകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും അപവാദ പ്രചാരകര്‍ നുണകള്‍ അഴിച്ചുവിട്ടു. രാജ്യാന്തര മാധ്യമങ്ങളില്‍ പോലും കേരളത്തെക്കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വരാന്‍ ഈ നുണ പ്രചാരണം ഇടയാക്കി. സുരക്ഷിത കേരളം സുന്ദര കേരളം കേരളം സഞ്ചാരികളുടെ പറുദീസയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ നുണ പ്രചാരണം ബാധിച്ചിട്ടില്ല. മാത്രമല്ല നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ ജനപ്രിയ ഇടങ്ങള്‍ക്കും കാതങ്ങള്‍ക്ക് അകലെയാണ്. ആരോഗ്യ സൂചികയില്‍ കേരളം അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളുടെ ശ്രേണിയിലാണ്. മികച്ച ആശുപത്രികളും രോഗീ പരിചരണവുമാണ് കേരളത്തിന്റെ മുഖമുദ്ര. അതുകൊണ്ടാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന രോഗമായിട്ടുകൂടി തുടക്കത്തിലേ നിപ ബാധയെന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. മുന്‍പ് മലേഷ്യയിലും സിംഗപ്പൂരിലും നിപ എത്തിയപ്പോള്‍ രോഗകാരണം കണ്ടെത്താന്‍ ദിവസങ്ങള്‍ വേണ്ടി വന്നിരുന്നു. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ നിപ ഭീതി ബാധിച്ചിട്ടില്ല. വേനലവധി അവസാനിക്കാന്‍ പോകുന്നതിന്റെ തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എങ്ങും. വിദേശ വിനോദ സഞ്ചാരികള്‍ക്കും ആകുലതയില്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭംഗി കൂടുതല്‍ കാണാനുള്ള ശ്രമത്തിലാണ് അവര്‍ .
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു മുകേഷ് അംബാനി. അദ്ദേഹത്തിന്റെ മകനും വ്യവസായിയുമായ ആകാശ് അംബാനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മാന്‍ ആകും. 27 ന് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് മുകേഷ് അംബാനി തുടരും. ആകാശ് റിലയന്‍സ് ഗ്രൂപ്പിന്റെ ഉപഭോക്തൃ-വ്യാപാര അനുപാതം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. 500 ദശലക്ഷത്തിലധികം ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതും ബിസിനസ് എക്‌സിക്യൂട്ടീവ് കൂടിയായ ആകാശിന്റെ തന്ത്രം കൊണ്ടാണ്. 2017 ല്‍ നിര്‍മിച്ച വിപ്ലവകരമായ ഉപകരണമായിരുന്നു ജിയോഫോണ്‍. ഇന്ത്യ 2ജി സാങ്കേതിക വിദ്യയില്‍ നിന്നും വിപ്ലവകരമായ 4ജി സാങ്കേതിക വിദ്യയിലേക്ക് ചുവടുമാറിയത് ഇതിന്റെ വരവോടെയായിരുന്നു. ഇതിന്റെ സൃഷ്ടിയുടെ പിന്നില്‍ ആകാശ് ഉള്‍പ്പെട്ട സംഘമായിരുന്നു. ഡിജിറ്റല്‍ ലോകത്ത് ബ്ലോക്ക്‌ചെയ്ന്‍ പോലുള്ള സംവിധാനങ്ങള്‍ അവതരിപ്പിച്ചത് ജിയോയുടെ നേതൃസ്ഥാനത്ത് ആകാശ് ഇരുന്നപ്പോഴാണ്. ഡിജിറ്റല്‍ ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്നന്നതിനും ടെക്‌നോളജിയില്‍ പുതുമ കൊണ്ട് വരുന്നതിനും അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതില്‍ ജിയോയുടെ ശ്രമങ്ങള്‍ തുടരുമെന്നും അറിയിച്ചു. അഞ്ച് വര്‍ഷ കാലാവധിയില്‍ പങ്കജ് പവാര്‍ മാനേജിംഗ് ഡയറക്ടര്‍ ആകും. രാമീന്ദര്‍ സിംഗ് ഗുജ്‌റാല്‍, കെവി ചൗധരി എന്നിവര്‍ അഡീഷണല്‍ ഡയറക്ടര്‍ ആകും. Tags: Reliancejiomukesh ambaniakash ambani ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post സംസ്ഥാനത്ത് കൊറോണ കേസുകൾ കുതിച്ചുയരുന്നു; മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; 15 മരണം Next Post ‘ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയം‘; രാജസ്ഥാൻ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി More News from this section അശ്ലീല വീഡിയോ കണ്ട് പരീക്ഷയ്‌ക്ക് തോറ്റു; യൂട്യൂബിനെതിരെ ഹർജിയുമായി യുവാവ് സുപ്രീം കോടതിയിൽ; പിന്നീട് സംഭവിച്ചത്.. ഒരേസമയം നാല് ഭാര്യമാരുണ്ടാകുന്നത് അസ്വാഭാവികം; ഇസ്ലാമിലെ വിദ്യാസമ്പന്നർ ചെയ്യില്ലെന്ന് നിതിൻ ഗഡ്കരി; ഏകീകൃത സിവിൽ കോഡ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടിയെന്നും ഒരു മതത്തിനും എതിരല്ലെന്നും കേന്ദ്രമന്ത്രി സിന്ദൂരം തൊട്ട് , മഞ്ഞച്ചരട് കെട്ടി ഇഷ്ടദൈവത്തിന് മുന്നിൽ ആമിർ ഖാന്റെ കലശപൂജ : നിങ്ങളൊരു യഥാർത്ഥ മുസ്ലീം തന്നെയാണോയെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ ‘ അത് അസ്ലമാണ് , എന്നോടൊപ്പം ജയിലിൽ ഉണ്ടായിരുന്നു ‘ , സത്യം പറഞ്ഞ് തൊഴിലാളി ; പന്തലിൽ നിന്ന് ഇറങ്ങിയോടി കൗമാരക്കാരിയെ വിവാഹം കഴിക്കാനെത്തിയ 50 കാരൻ ‘ ഹലോ എംഎൽഎ നിങ്ങൾ അത് അർഹിക്കുന്നു’ : ഭാര്യയെ ചേർത്ത് പിടിച്ച് ജനങ്ങൾക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ കിലോയ്‌ക്ക് 85,000 രൂപ.. ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി Load More Latest News ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ല; എല്ലാ കാലത്തും ആരും ശത്രുവും മിത്രവും അല്ല; മൂർത്തമായ സാഹചര്യത്തിൽ ലീഗുമായി ചേരുന്ന വിഷയത്തിൽ ആലോചിക്കുമെന്ന് എം വി ഗോവിന്ദൻ നാടിന് അഭിമാനം; ബേസിൽ ജോസഫിനെ പ്രശംസിച്ച് മോഹൻലാൽ ബെവ്‌കോയിൽ നിന്നും വാങ്ങിയ ബെക്കാർഡിയിൽ ചിലന്തി; തിരികെ ഏൽപ്പിച്ച് ഉപഭോക്താവ് വിദേശ ചികിത്സയ്‌ക്ക് സർക്കാർ പണം നൽകണമെന്ന് ശ്രീരാമകൃഷ്ണൻ; അപേക്ഷ പരിഗണിക്കാൻ ഒരുങ്ങി മന്ത്രിസഭ വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി; 150 അടി താഴ്ചയിലേക്ക് വീണ് പ്രതിശ്രുത വധുവും വരനും; ആശുപത്രിയിൽ ചികിത്സയിൽ കരയിലേക്ക് അടുത്ത് മാൻദൗസ്; കേരളത്തിലുൾപ്പെടെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; സ്‌കൂളുകൾക്ക് അവധി; അതീവ ജാഗ്രത പെൺകുട്ടികൾക്ക് കുതിക്കാൻ പ്രചോദനമാകണം; അവർ വിവിധ മേഖലകളിൽ മുൻപിലെത്തിയാൽ രാജ്യവും സമൂഹവും കൂടുതൽ ശക്തമാകും; യുവ ഐഎഎസ് ഓഫീസർമാരെ ഉപദേശിച്ച് രാഷ്‌ട്രപതി നീണ്ട 21 വർഷത്തിന് ശേഷം ഗുരു ദത്താത്രേയ പീഠത്തിൽ തിരി തെളിയിച്ച് ഹിന്ദുമതവിശ്വാസികൾ; പ്രാർത്ഥനയിലും പൂജയിലും പങ്കെടുത്ത് നിർവൃതിയണഞ്ഞ് ഭക്തർ
ഒരു കോപ്പിയടി വിഷയത്തിൽ വാദി സ്ഥാനത്ത് ഞാൻ എത്തിയപ്പെട്ട വിവരം ചിലരെങ്കിലും അറിഞ്ഞുകാണുമല്ലോ ? അറിഞ്ഞിട്ടില്ലാത്തവർ അതേപ്പറ്റി അന്വേഷിച്ച് ബേജാറാകേണ്ടതില്ല. നിങ്ങൾക്ക് പുതുവർഷാശംസകൾ നേരുന്നു. നിങ്ങൾ തുടർന്ന് വായിക്കേണ്ടതുമില്ല. വിഷയം അറിഞ്ഞവരുടെ അറിവിലേക്ക് വേണ്ടി മാത്രമാണ് ബാക്കിയുള്ള വരികൾ. ഞാൻ ഒരു ഓൺലൈൻ എഴുത്തുകാരനായതുകൊണ്ടാണ് അങ്ങനെയൊരു വിഷയം ഉണ്ടായപ്പോൾ ഓൺലൈനിലൂടെ(ഫേസ്ബുക്ക്) പ്രതികരിച്ചത്. എനിക്ക് കൈയ്യെത്തും ദൂരത്തുള്ളത് ഈ മാദ്ധ്യമം മാ‍ത്രമാണല്ലോ ? ഇതിലൂടെ പ്രതികരിക്കുന്നതിന് മുന്നേ തന്നെ കോപ്പിയടിക്കപ്പെട്ട ലേഖനങ്ങൾ വന്ന പുസ്തകത്തിന്റെ പ്രസാധകരെ ഞാൻ വിവരമറിയിച്ചിരുന്നു. കോപ്പിയടിക്കപ്പെട്ടു എന്നകാര്യം മണിക്കൂറുകൾക്കുള്ളിൽ അവർ അംഗീകരിക്കുകയും അടുത്ത ദിവസം തന്നെ പുസ്തകം മാർക്കറ്റിൽ നിന്ന് പിൻ‌വലിച്ച് മാതൃക കാണിക്കുകയും ചെയ്തു. അപ്പോഴേക്കും മൂന്നോ നാലോ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഇടേണ്ടി വന്നു. പക്ഷേ, ഇനിയിപ്പോൾ ഈ വിഷയം നിയമപരമായി നീക്കാനുള്ള ഏർപ്പാടുകൾ ചെയ്തുകൊണ്ടിരിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈനിൽ ചർച്ച ചെയ്യാൻ താൽ‌പ്പര്യപ്പെടുന്നില്ല. എന്നിരുന്നാലും ഇതിന്റെ അന്തിമഫലം എല്ലാവരേയും അറിയിക്കുന്നതാണ്. കോപ്പിയടി അനുഭവങ്ങളിലൂടെ പലവട്ടം കടന്നുപോയിട്ടുള്ളവരാണ് ഞാനടക്കമുള്ള മറ്റനേകം ഓൺലൈൻ എഴുത്തുകാർ. അത് പക്ഷേ കൂടുതലും ഓൺലൈനിൽ നിന്ന് ഓൺലൈനിലേക്കായിരുന്നതുകൊണ്ട്, കോപ്പിയടിച്ച ആർക്കും കാര്യമായ സാമ്പത്തിക മെച്ചമൊന്നും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. എന്നാൽ ഇതങ്ങനെയല്ല. കോപ്പിയടിച്ച് പബ്ലിഷ് ചെയ്ത പുസ്തകത്തിന്റെ രണ്ടാമത്തെ എഡിഷനാണ് വിറ്റുകൊണ്ടിരിക്കുന്നത്. ഒരു പ്രസാധകനും എഴുത്തുകാരനും ലക്ഷങ്ങളോ പതിനായിരങ്ങളോ അതിൽ നിന്ന് വരുമാനം ഉണ്ടാക്കുമ്പോൾ പണം മുടക്കി യാത്രചെയ്തതിനപ്പുറം സമയം കണ്ടെത്തി അതേപ്പറ്റി ഓൺലൈനിൽ എഴുതിയിട്ട യഥാർത്ഥ എഴുത്തുകാരന് സർഗ്ഗസൃഷ്ടി കൈമോശം വന്നതടക്കം നഷ്ടങ്ങൾ മാത്രം. അത്തരം പ്രവണതകൾ മുളയിലേ നുള്ളേണ്ടതാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ലല്ലോ ? അതുകൊണ്ട് മാത്രമാണ് ഞാൻ കേസുമായി മുന്നോട്ട് പോകുന്നത്. അത് ഒരുപാട് ഓൺലൈൻ എഴുത്തുകാർക്ക് ഊർജ്ജം പകരുമെന്നും, കോപ്പിയടിക്കാർക്ക് വീണ്ടുവിചാരം ഉണ്ടാക്കുമെന്നും, പ്രസിദ്ധീകരിക്കാനെത്തുന്ന ലേഖനങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താൻ പ്രസാധകരെ നിർബന്ധിതരാക്കുമെന്നും ഉറച്ച് വിശ്വസിക്കുന്നു. അതിന് വേണ്ടിയുള്ള ഒരു പോരാട്ടം മാത്രമാണിത്. ഈ നീക്കത്തിനൊടുവിൽ ഏതെങ്കിലും തരത്തിൽ സാമ്പത്തികനേട്ടം ഉണ്ടാക്കാനായാൽ അത് മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകുമെന്നും അതിന്റെ കണക്കുകൾ പരസ്യപ്പെടുത്തുമെന്നും മുൻപ് ഞാൻ ഫേസ്ബുക്കിൽ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നു. അതല്ലാതെ കോപ്പിയടിച്ച ആളോടോ പ്രസാധകരോടോ എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഇല്ല. അക്കാര്യം ഞാനവരെ രണ്ട് കൂട്ടരേയും അറിയിച്ചിട്ടുള്ളതുമാണ്. ആയതിനാൽ, ഈ വിഷയത്തിൽ എന്നെ വിശ്വസിച്ച്, ഞാൻ തെളിവുകൾ ഏതെങ്കിലുമൊന്ന് ഹാജരാക്കുന്നതിന് മുന്നേ തന്നെ എനിക്കൊപ്പം നിന്ന, ഇപ്പോഴും എനിക്കൊപ്പമുള്ള എല്ലാ ഓൺലൈൻ സുഹൃത്തുക്കൾക്കും ഓഫ്‌ലൈൻ സുഹൃത്തുക്കൾക്കും പ്രവാസി സുഹൃത്തുക്കൾക്കും വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും വക്കീലന്മാർക്കും എന്റെ കുടുംബത്തിനും ബന്ധുക്കൾക്കുമെല്ലാം നന്ദിയും സ്നേഹവും നൽകുന്നതിനോടൊപ്പം, ഇതുമായി ബന്ധപ്പെട്ട് തുടർന്നങ്ങോട്ട് ഒരു കമന്റ് കൊണ്ടോ, കുറിപ്പ് കൊണ്ടോ ഓൺലൈൻ പോസ്റ്റ് കൊണ്ടോ, പ്രതിസ്ഥാനത്തായവരെ അവരുടെ പോസ്റ്റുകൾക്കടിയിലോ, നേരിട്ടോ, ഫോണിലൂടെയോ ബുദ്ധിമുട്ടിക്കുകയോ നോവിക്കുകയോ ചെയ്യുന്ന തരത്തിൽ ഒരു നീക്കവും ആരുടേയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അഭ്യർത്ഥിക്കുന്നു. കേസുമായി ശക്തമായി മുന്നോട്ട് പോകും. തെറ്റ് ചെയ്തവർക്കുള്ള ശിക്ഷ നീതിപീഠം നിശ്ചയിച്ച് നൽകട്ടെ. നമുക്കെല്ലാവർക്കും ചേർന്ന് അതിനായി ശ്രമിക്കാം. ഭാവിയിൽ ഇത്തരം ഒരു ദുഷ്പ്രവണതകൾ ഉണ്ടാകാതിരിക്കാനുള്ള ഒരു നിമിത്തം മാത്രമായി ഈ സംഭവത്തെ കണ്ടാൽ മതി. ഇല്ലാത്ത അക്ഷരങ്ങൾ പെറുക്കിക്കൂട്ടി എല്ലാവർക്കും ഒരിക്കൽക്കൂടെ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം പുതുവത്സരാശംസകളും നേരുന്നു. നല്ല വായനയും എഴുത്തും ആട്ടവും പാട്ടും സിനിമയും നാടകവും യാത്രയും മരംനടലും തീനും കുടിയും കായികാഭ്യാസങ്ങളുമൊക്കെയായി 2018 നമുക്കാഘോഷമാക്കാം.
സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തിൽ പ്രതിപാദിക്കുന്നത്. 2500 വർഷത്തോളം മുൻപ് പാണിനി സംസ്കൃതത്തിലെ വർണ്ണങ്ങളുടെ ഉച്ചാരണരീതികളെയും ഉച്ചാരണസ്ഥാനങ്ങളെയും കുറിച്ച് തന്റെ അഷ്ടാദ്ധ്യായിയിൽ വിവരിച്ചിട്ടുണ്ട്. ഭാരതീയഭാഷകളുടെയെല്ലാം വർണ്ണങ്ങൾ ക്രമീകരിച്ചിരിക്കുന്നത് പാണിനിയുടെ വർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ്. ഉപവിഭാഗങ്ങൾതിരുത്തുക മുഖ്യമായും മൂന്നുശാഖകളായി സ്വനവിജ്ഞാനത്തെ വിഭജിച്ചിരിക്കുന്നു: ഉച്ചാരണശാസ്ത്രം - സ്വനങ്ങളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട പഠനം. ഉച്ചാരണവേളയിൽ ഭാഷണാവയവങ്ങളുടെ സ്ഥാനം, ചലനം, രൂപം എന്നിവ ഭേദപ്പെടുന്നതിനനുസരിച്ച് എങ്ങനെ വ്യത്യസ്തസ്വനങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നു എന്ന് അന്വേഷിക്കുന്നു. സ്വനഭൗതികം - സ്വനങ്ങളുടെ ഭൗതികസ്വഭാവങ്ങളെക്കുറിച്ചുള്ള ശബ്ദശാസ്ത്രനിഷ്ഠമായ പഠനം. ഭാഷണസ്വനതരംഗങ്ങളുടെ ആവൃത്തി, ചേർച്ച തുടങ്ങിയകാര്യങ്ങളാണ് ഉള്ളടക്കം. ശ്രവണാസ്പദസ്വനവിജ്ഞാനം - ആന്തരകർണ്ണം സ്വനതരംഗങ്ങളെ സ്വീകരിച്ച് ആവേഗങ്ങളാക്കി മസ്തിഷ്കത്തിലേക്കയക്കുന്നതിനെയും തലച്ചോർ അതിനെ വിശകലനം ചെയ്ത് ഗ്രഹിക്കുന്നതിനെയും കുറിച്ച് പഠിക്കുന്നു.
കൊട്ടിയൂര്‍: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊട്ടംതോട് മലയില്‍ ബന്ദികളാക്കിയ വനംപരിസ്ഥിതി മന്ത്രാലയത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മോചിപ്പിച്ചു. വ്യാഴാഴ്ച പകല്‍മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ പത്തുമണിക്കൂറോളം ബന്ദികളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ എസ്. എസ് കുമ്പാരെ, മുഹമ്മദ്പര്‍വീസ്, നവീന്‍കുമാര്‍,കെ.ലിംഗപ്പ, ബി. ചെനബസപ്പ എന്നിവരെയാണ് മോചിപ്പിച്ചത്. കൊട്ടിയൂര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. തോമസ് മണക്കുന്നോലുമായി പുലര്‍ച്ചെ രണ്ടുമണിവരെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ വിട്ടയക്കാന്‍ തീരുമാനമായത്. അനുരഞ്ജന ചര്‍ച്ചയില്‍ കണ്ണൂര്‍ ജില്ലാപൊലീസ് മേധാവി രാഹുല്‍ ആര്‍. നായരും പങ്കെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് നീണ്ടുനോക്കി സ്വദേശികളായ ക്‌ളിന്റ് സെബാസ്റ്റ്യന്‍(22) സുമിന്‍ മാത്യു(23) ഫ്രാങ്കോ ജോസ്(19) നിജിന്‍ജോസ്(20) എന്നിവരെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊട്ടിയൂര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കേളകം പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുളള സമരപരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങവെ കെ.സുധാകരന്‍ എം.പി, അഡ്വ.സണ്ണിജോസഫ് എം. എല്‍. എ, ജെയിംസ് മാത്യു എം. എല്‍. എ എന്നിവര്‍ ഇടപ്പെട്ട് മുഖ്യമന്ത്രിയെ കാര്യം ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് മാലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ തണുത്തത്. കൊട്ടിയൂരില്‍ കര്‍ണ്ണാടക വനപാലക സംഘത്തെ തടഞ്ഞുവച്ചത് റിപ്പോര്‍ട്ടു ചെയ്യാനായി പോയ പത്ര ദൃശ്യമാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ക്രൂരമായി. ഇരട്ടത്തോട്ടില്‍ അക്രമം നടന്ന സ്ഥലത്തുവച്ച് ഫോട്ടോയെടുക്കുകയായിരുന്ന മംഗളം പേരാവൂര്‍ ലേഖകന്‍ കെ.ജി യശോദരനെ ഒരു സംഘം തല്ലിച്ചതച്ചു. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയെങ്കിലും അവിടെയും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേററ യശോദരന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പൊട്ടന്‍തോട്ടില്‍ ജീപ്പ് കത്തിക്കുന്നതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ദീപിക പ്രാദേശിക ലേഖകന്‍ എം.ജെ റോബിനും(32) ക്രൂമായി മര്‍ദ്ദനമേററു. രക്ഷപ്പെടാന്‍ റോബിന്‍ സമീപമുളള ഒരുവീട്ടില്‍ ഓടിക്കയറിയ റോബിനെ അക്രമം ഭയന്ന വീട്ടുകാര്‍ ഇറക്കിവിട്ടു. ദേഹാമാസകലം മര്‍ദ്ദനമേററ റോബിനെ പേരാവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രാദേശിക ചാനല്‍റിപ്പോര്‍ട്ടര്‍ സജീവ് നായര്‍, മനോരമ പ്രാദേശിക ലേഖകന്‍ ജോയി ജോസഫ് എന്നിവര്‍ക്കും മര്‍ദ്ദനമേററു. ജോയിയുടെ ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി. സംഘര്‍ഷത്തില്‍ മുപ്പതോളം പൊലീസുകാര്‍ക്ക് പരിക്കേററു. ഇവര്‍ തലശേരി, കൂത്തുപറമ്പ്, ഇരിട്ടി എന്നിവടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്നു സി. ഐമാരും നാലു എസ്. ഐമാര്‍ക്കും അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ കലിതുളളലില്‍ പരിക്കേററിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബൈക്കില്‍ പോവുകയായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ സഞ്ചരിച്ച ബൈക്ക് കൊട്ടിയൂര്‍ പാല്‍ചുരത്തുവച്ച് ഒരു സംഘം അക്രമികള്‍ തീവച്ച് നശിപ്പിച്ചു. സി. ഐ മാരായ വി.വി മനോജ്(ഇരിട്ടി) കെ.വി ബാബു(കൂത്തുപറമ്പ്) കെ.വി വേണുഗോപാല്‍(മട്ടന്നൂര്‍) എസ്. ഐമാരായ വേണു(കേളകം) ബാലകൃഷ്ണന്‍(ഇരിട്ടി) രവീന്ദ്രന്‍(കൂത്തുപറമ്പ്) പി.കെ പ്രകാശ്(മട്ടന്നൂര്‍) പൊലീസുകാരായ കേളകത്തെ ശ്യാംമോഹന്‍, ശ്രീനേഷ്, റസീഖ്, എ. ആര്‍ ക്യാമ്പിലെ സോജിത്ത്, ഷിജു, മഹേഷ്, കെ.ഷിജു, ഇരിട്ടിയിലെ സുജിത്ത്, അജിത്ത്, ഉദയന്‍, കരിക്കോട്ടക്കരിയിലെ ആന്റണി, കെ. എ.പിയിലെ സാജിത്ത്, വിജിത്ത്, പയ്യന്നൂരിലെ പ്രശാന്ത്, കൂത്തുപറമ്പിലെ രജീഷ് കുമാര്‍, പ്രദീപന്‍, സന്തോഷ്, സതീശന്‍, കണ്ണവത്തെ സുജിത്ത്, മട്ടന്നൂരിലെ രാജീവന്‍, അഭിലാഷ്, പുരുഷു, ശോഭിത്ത് എന്നിവര്‍ക്കാണ് പരിക്കേററത്. keywords: Kerala, Kannur, Kottiyoor, Police, Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » സ്ഥിതി-ഗതി » ജല്ലിക്കെട്ടിലൂടെ തമിഴ് ജനത കാത്തുവയ്ക്കുന്ന ജനിതകശേഖരം ജല്ലിക്കെട്ടിലൂടെ തമിഴ് ജനത കാത്തുവയ്ക്കുന്ന ജനിതകശേഖരം Glint Staff Sat, 21-01-2017 01:27:09 PM ; source ഒരു രാജ്യത്തെ തകർത്ത് തരിപ്പണമാക്കാൻ ഏറ്റവുമെളുപ്പവും ക്രിയാത്മകവും ഫലപ്രദവുമായ രീതി ആ രാജ്യത്തിന്റെ സംസ്‌കാരത്തെ അവിടുത്തെ ജനങ്ങളിലൂടെ തകർക്കുക എന്നുള്ളതാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം എൻ.ജി.ഒകളും അറിഞ്ഞു അറിയാതെയും ഏർപ്പെട്ടിരിക്കുന്നത് ഈ പ്രക്രിയയിലാണ്. അതിന്റെ ഒരു ഉദാഹരണമാണ് തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് നിരോധിക്കാനുള്ള ഹർജി സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. ഇത്തരം എൻ.ജി.കൾ പ്രത്യക്ഷത്തിൽ യുക്തിക്കും സാമാന്യബുദ്ധിക്കും നിരക്കുന്ന കാര്യങ്ങളായിരിക്കും ഏറ്റെടുക്കുക. അതുകൊണ്ടു തന്നെ ആർക്കും അതിനെ നിഷേധിക്കാൻ കഴിയാതെ വരും. അതുകൊണ്ടു തന്നെ അവർ ആരുടെയും സംശയത്തിന്റെ നിഴലിൽ വരികയുമില്ല. ബുദ്ധിയും യുക്തിയും ഉള്ളവർക്ക് അവർ പറയുന്ന കാര്യങ്ങളെ അതിന്റെ സമഗ്രതയിൽ കാണാൻ കഴിയില്ലെങ്കിൽ എതിർക്കാനും കഴിയാതെ വരും. ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളില്‍ ഒന്നാണ് തമിഴരുടേത്. അതിന്റെ ആഴം കൊണ്ടാണ് യുവതലമുറ ആചാരപരമായ കാരണങ്ങളാൽ ജല്ലിക്കെട്ടിനു വേണ്ടി തമിഴ്‌നാടിനെ നിശ്ചലമാക്കും വിധം ഒത്തുകൂടാൻ ഇടയായത്. ഒരുപക്ഷേ അതിന്റെ പിന്നിലെ കാരണങ്ങൾ യുവതലമുറയ്ക്ക് പിടിയുണ്ടാകണമെന്നില്ല. അവിടെയാണ് ആചാരങ്ങളുടെ ബലം പ്രകടമാകുന്നത്. ജല്ലിക്കേട്ട് നിരോധിക്കുന്നതിനെതിരെ കൊച്ചി ഇൻഫോപാർക്കിലെ ഐ.ടിക്കാർ ജോലിസമയം സമരവുമായി മീഡിയനിൽ പ്രതിഷേധത്തിന്റെ മനുഷ്യമതിൽ തീർത്തപ്പോൾ മലയാളികൾ കാഴ്ചക്കാരായി. മലയാളി സുഹൃത്തുക്കളോട് അവർ അഭ്യർഥിച്ചു, തങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന്. എന്നാൽ ഒരു മലയാളി പോലും അതിൽ പങ്കെടുത്തില്ല. എല്ലാം യുക്തിരഹിതമായ യുക്തിക്കു വിട്ടുകൊടുത്ത് ശുദ്ധമായ ജലവും വായുവും വിഷലിപ്തമാക്കുകയും അന്നം തന്നിരുന്ന വയലുകളും നികത്തി പച്ചക്കറിക്കു വേണ്ടി തമിഴ് ലോറികളേയും കാത്തിരിക്കുന്ന മലയാളിക്ക് ആചാരത്തിലെ യുക്തിയെ അന്ധവിശ്വാസമായേ കാണാൻ കഴിയുകയുള്ളു. കാർഷിക സംസ്‌കാരത്തിന്റെ ഭാഗമാണ് ജല്ലിക്കെട്ട്. കാർഷിക സംസ്‌കാരമെന്നു പറഞ്ഞാൽ അവിടുത്തെ മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം. ആ പാരസ്പര്യം അവർക്ക് കവിതയിലും കഥയിലും പത്രങ്ങളുടെ പൈങ്കിളി ഫീച്ചറുകളിലും ചാനലുകളുടെ അതിഭാവുകത്വ പരിപാടികളിലും ആവർത്തിച്ച് ഇക്കിളി സുഖം നേടാനുള്ളതല്ല. അവരുടെ ആരോഗ്യവും പ്രത്യുൽപ്പാദനപരതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ജല്ലിക്കെട്ടിന്റെ ഐതിഹ്യങ്ങൾ ധാരാളമുണ്ട്. നാട്ടിലെ കരുത്തുറ്റ ആണുങ്ങളെ തങ്ങളുടെ പെൺമക്കൾക്കു കണ്ടെത്തി അവരിലൂടെ കൃഷിയെ നിലനിർത്തുകയും സംരക്ഷിക്കുകയും അതിലൂടെ വരും തലമുറയുടെ ഗതിയെ ഉറപ്പു വരുത്തുകയുമൊക്കെ ചെയ്യുന്നതിനുള്ള മാർഗ്ഗമായിരുന്നു അത്. ജെല്ലിക്കെട്ട് ആരോഗ്യത്തിന്റെ അഥവാ ശക്തിയുടെ ഉത്സവപ്രകടനം കൂടിയാണ്. എല്ലാത്തിനുമുപരി ജൈവ സൂക്ഷിപ്പ് (Organic Archiving) കൂടിയാണ് ജല്ലിക്കെട്ട് നിർവ്വഹിക്കുന്നത്. തമിഴ്‌നാട്ടിന്റെ പ്രകൃതിയുമായി ഇണങ്ങുന്നതിൽ ഏറ്റവും വീര്യം കൂടിയ പ്രത്യേക ഇനമാണ് ജല്ലിക്കെട്ടിനായി ഒരുക്കപ്പെടുന്ന കാളക്കൂറ്റൻമാർ. ഇതൊരു ജനറ്റിക് പൂളാണ്. ആ ജനിതക സവിശേഷ വിത്തിനെ ഒരു സർവ്വകലാശാലാ പരീക്ഷണശാലയിലോ ശീതീകരണിയിലോ സൂക്ഷിച്ചു വെയ്ക്കാൻ പറ്റില്ല. ആ പ്രത്യേക ഇനത്തിലെ തന്നെ മുന്തിയ ഇനങ്ങളാണ് ജല്ലിക്കെട്ടു കാളകൾ. ഇപ്പോഴും ആചാരത്തിലൂടെ അവ സംരക്ഷിക്കപ്പെടുന്നു. അവയിൽ നിന്നുണ്ടാകുന്ന പശുവും കാളകളും തമിഴ്‌നാടിന്റെ കാർഷിക ജീവിതത്തിന്റെയും കൃഷിയുടെയും ശക്തിയായി നിലനിൽക്കുന്നു. വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്കെത്തിയ കേരളത്തിലെ യുവതീയുവാക്കളിൽ അമ്പതു ശതമാനത്തോളം പേരിൽ സന്താനോൽപ്പാദനശേഷിക്കുറവുണ്ടെന്നുള്ളതാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. എന്നാൽ തമിഴ്‌നാട്ടിൽ വിശേഷിച്ചും ഗ്രാമീണ മേഖലയിൽ അത്തരമൊരു പ്രശ്‌നം ഉടലെടുത്തിട്ടില്ല. അതവരുടെ സംസ്‌കാരവും ആ സംസ്‌കാരം അവരെ പ്രകൃതിയും ആഘോഷവുമൊക്കെയായി ബന്ധിപ്പിച്ച് പ്രകൃതിയുമാക്കി ഇണക്കിച്ചേർത്തു നിർത്തുന്നതുകൊണ്ടു തന്നെ. ആ ഒരുതരം കോശങ്ങളിൽ നിന്നുള്ള ജനിതകവിളി പോലെയാണ് തമിഴ്‌നാട്ടിലെ ആൺകുട്ടികളും പെൺകുട്ടികളും ജല്ലിക്കെട്ടിനുവേണ്ടി അണിചേരാൻ തയ്യാറായത്. അവിടുത്തെ പെൺകുട്ടികളും മടികൂടാതെ രംഗത്തിറങ്ങിയെന്നുള്ളതും ശ്രദ്ധേയമാണ്. ആരോഗ്യവും വരുംതലമുറയും ആഘോഷവും സന്തോഷവും ഇതിന്റെയെല്ലാമടിസ്ഥാനത്തിൽ ജീവിതത്തിനോടുള്ള തമിഴ് ജനതയുടെ സമീപനവുമെല്ലാം അതിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. നിറത്തിന്റെ പേരിൽ തെല്ലും അപകർഷതാബോധമില്ലെന്നു മാത്രമല്ല ഉണങ്ങിവരണ്ട തമിഴ്‌നാട്ടിൽ, വർഷകാലത്ത് കേരളത്തിൽ കുതിച്ചുയരുന്ന കൈതോലയുടെ കരുത്തിന്റെ ഉന്മേഷത്തോടെ കാണപ്പെടുന്ന തമിഴ്‌ പെൺകൊടികളുടെ ആത്മവിശ്വാസത്തിന്റെ ഉറവിടവും ഈ ജെല്ലിക്കെട്ടിനുവേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. ഒരു മൃഗത്തെ കൊല്ലുന്നതുപോലെ ക്രൂരമല്ല മറ്റൊന്നും. എന്നാല്‍, തീറ്റിച്ചു കൊഴുപ്പിച്ച് കരുത്തുണ്ടാക്കിയ കാളകളെയാണ് മനുഷ്യർ നേരിടുന്നത്. പലപ്പോഴും അതിൽ കാളകളേക്കാൾ മനുഷ്യർക്കാണ് പരിക്കുകൾ കൂടുതൽ ഏൽക്കുന്നതും. സന്നദ്ധസംഘടനകളുടെ ഗൂഢലക്ഷ്യത്തിൽ നിന്ന് ജല്ലിക്കെട്ട് രക്ഷപ്പെടുക തന്നെ ചെയ്യുമെന്നുള്ളതിന്റെ ലക്ഷണങ്ങളാണ് തമിഴ്‌നാടിന്റെ ഓർഡിനൻസിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നൽകിയതും.
ഡ്യൂട്ടിയിൽ അഡ്ജസ്റ്റുമെന്റുകൾ നടത്തി ഓഫ് തരപ്പെടുത്തണമെന്നില്ല. കാഷ്വൽ ലീവുകൾ ധാരാളമുണ്ട്. ഇതുവരെ ഒരൊറ്റ ലീവുപോലുമെടുത്തിട്ടില്ല എന്നത് അതിശയോക്തിയായി തോന്നാമെങ്കിലും അതാണു സത്യം. അതുകൊണ്ടു തന്നെ കുറച്ചു ദിവസത്തേക്കു വിട്ടുനിൽക്കണമെന്നു തോന്നിയപ്പോൾ രണ്ടാമതൊന്നു ചിന്തിക്കാതെ ലീവ് ആപ്ലിക്കേഷൻ കൊടുത്തു. നേഴ്‌സിംഗ് സൂപ്രണ്ടിന്റെ ആ നിമിഷത്തെ മുഖഭാവം കണ്ടാൽ അവരുടെ ഒരുവർഷത്തെ ശമ്പളം കടമായി ചോദിച്ചുവെന്നു തോന്നും. അവൾ ആ ഭാവത്തെ തീർത്തും അവഗണിച്ചു. സൂപ്രണ്ട് ഒപ്പുവച്ചു. മെഡിക്കൽ കോളേജ് ബസ് ടെർമിനലിലേക്കു നടക്കുകയായിരുന്നു അവൾ. പ്രധാന കവാടത്തിനരികിൽ എത്തിയപ്പോൾ ഡോക്ടർ രാഹുൽ കാർ നിറുത്തി ‘ലിഫ്റ്റ് ഓഫർ’ ചെയ്‌തു. ഒന്നു ചിരിച്ച്, ആ ക്ഷണം സ്നേഹപൂർവം നിരസിച്ച് അവൾ നടന്നു – അവൾക്ക് ബസ്സിൽ സഞ്ചരിക്കുവാനായിരുന്നു താല്പര്യം. ആശുപത്രി സമുച്ചയത്തിൽ നിന്നും പുറത്തേക്കുവരുന്ന വാഹനവ്യൂഹം ഹോൺ എന്ന ഉപകരണത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ തുടങ്ങുന്നതിനു മുൻപ് ഡോക്ടർ രാഹുൽ ‘ഡ്രൈവ് മോഡി’ലേക്കു ഷിഫ്റ്റ് ചെയ്‌ത് ഒരു മന്ദസ്‌മിതത്തോടെ കടന്നുപോയി. ‘അയാൾക്ക് ഓട്ടോമാറ്റിക് കാറുകളാണത്രേ ഇഷ്ടം!’ ഡ്രൈവിംഗ് ലൈസൻസ് കിട്ടി മൂന്നു വർഷം കഴിഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ – അല്ലാതെയും – ഒരു കാറോടിക്കാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്ന് അവൾ തമാശയോടെ ഓർത്തു. എങ്കിൽപ്പോലും ഒരു പരിധിവരെ കാറുകൾ തന്നെ സ്വയം ചെയ്യുന്നതിനെ അവൾ വെറുത്തു. ‘ഓട്ടോമാറ്റിക് ആണത്രേ! ഒരു വാഹനത്തെ പൂർണമായും നമ്മൾ നിയന്ത്രിക്കുന്നു എന്ന് എങ്ങനെ ആത്മാർത്ഥമായി പറയാൻ കഴിയും?! സ്വയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്രസമുച്ചയത്തിലെ കേവലമൊരു ഭാഗം മാത്രമായിത്തീരുന്നത് ബോറൻ ഏർപ്പാടുതന്നെയാണ്!’ “ഓവർ ബ്രിഡ്ജ്!” കണ്ടക്ടർ പയ്യൻ തീർത്തും നിസ്സംഗതയോടെ ടിക്കറ്റുകൊടുത്തു. പത്തുരൂപ നൽകിയതിൽ ബാക്കി ഒരു രൂപയ്‌ക്കായി അവൾ കൈ നീട്ടിയെങ്കിലും അതിന്മേൽ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. അവളെ തെല്ല് അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പയ്യൻ ഒരു രൂപയുടെ ചെറിയ നാണയം കൈയ്യിൽ വച്ചു കൊടുത്തു. ‘പിന്നീടുതരാം’ എന്ന വാചകത്തിലെ അക്ഷരങ്ങൾക്കിടയിൽ ഞെരുങ്ങി മരിച്ചുപോകാതെ ആ ഒരു രൂപാ നാണയം തന്റെ കൈവെള്ളയിലേക്ക് സ്വതന്ത്രമായപ്പോൾ അവൾക്കു ചിരിവന്നു. അപ്പോഴും നിസ്സംഗതയിൽക്കവിഞ്ഞ ഭാവങ്ങളൊന്നും ആ ബസ് കണ്ട്ക്‌ടറുടെ മുഖത്തുണ്ടായിരുന്നില്ല. ഓവർ ബ്രിഡ്ജിനു സമീപമിറങ്ങി തമ്പാനൂർ വരെയും നടന്നു. ഇന്ത്യൻ കോഫീഹൗസിനു മുന്നിലൂടെ ബസ് ടെർമിനലിലേക്കു പ്രവേശിച്ചു. ഇരുപത്തിനാലാം നമ്പർ പ്ലാറ്റ്ഫോമിലെ കസേരകളിലൊന്നിൽ സ്വയം പ്രതിഷ്ഠിച്ച് അവൾ അല്പനേരം ചാരിയിരുന്നു. ബസ് ടെർമിനലിനുള്ളിലെ തന്നെ റീഫ്രഷ്‌മെന്റ് കൗണ്ടറുകളിലൊന്നിൽ നിന്ന് ഒരു ‘സെവൻ അപ്-റിവൈവ്’ വാങ്ങിയിരുന്നു. വളരെ സാവധാനത്തിൽ അവൾ അതിന്റെ മൂടി തിരിച്ചു. തുറക്കുമ്പോൾ പതഞ്ഞുയർന്ന് പുറത്തേക്കു പോകാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്. പതഞ്ഞുയരാതിരിക്കുവാൻ സാവധാനത്തിൽ തിരിച്ച് ഗ്യാസ് കളഞ്ഞ ശേഷം തുറന്നാൽ മതിയെന്ന് രോഹിത് ആണ് ഒരിക്കൽ പറഞ്ഞത്. ശരിയാണ്. പതഞ്ഞുപൊങ്ങിയില്ല. ഒരു തുള്ളിപോലും നിലത്തു പോയതുമില്ല. അവൾ ‘റിവൈവ്’ അല്പം മാത്രം രുചിച്ചുനോക്കി. ആദ്യമായാണ് വാങ്ങുന്നത് എന്നതിനാൽ തെല്ല് ആശങ്കപ്പെട്ടാണ് അതു ചെയ്‌തത്. അധികം പുളിപ്പില്ലാത്തതും എന്നാൽ അല്പം മധുരവും കൂടിയുള്ള കള്ളിന്റെ രുചിയായിരുന്നു അതിന്. എന്നാൽ കൃത്യമായും അങ്ങനെ തന്നെയാണെന്നും പറയാൻ വയ്യ. ആദ്യമായി – അവസാനമായും – അച്‌ഛൻ വീട്ടിൽ വച്ചു കള്ളുകുടിച്ച – കള്ളുതന്നെ. വിദേശമദ്യമല്ല – ആ ദിവസം എന്തുകൊണ്ടോ അവൾ ഓർത്തു. കള്ളുവാങ്ങിക്കൊണ്ടു വന്ന ‘ബിഗ് ബസാറി’ലെ മിനറൽ വാട്ടർ ബോട്ടിലിന്റെ മൂടിയിൽ അല്പമൊഴിച്ച് അച്‌ഛൻ പറഞ്ഞു. “ഇന്നുകൊണ്ട് അച്‌ഛൻ ‘കുടി’നിറുത്തുകയാണ് മോളേ... ഇത് അവസാനത്തേതാണ്!” ഒരനുവാദത്തിനെന്ന പോലെ അമ്മയെ നോക്കിക്കൊണ്ട് അച്‌ഛൻ തുടർന്നു. “അതുകൊണ്ടാണ് ഇവിടെ വീട്ടിൽ വച്ചുതന്നെ അതവസാനിപ്പിച്ചു കളയാം എന്നു തീരുമാനിച്ചത്!” അമ്മ ഒന്നും മിണ്ടാതെയിരുന്നതേയുള്ളൂ. ആ മുഖത്ത് എപ്പോഴോ ഒരു മന്ദസ്‌മിതം മിന്നിമറയുന്നത് അവൾക്കു കാണാൻ കഴിഞ്ഞു. മിനറൽ വാട്ടർ ബോട്ടിലിന്റെ മൂടി, അതിനുള്ളിൽ ശാന്തതയോടെ പരന്നുകിടന്നിരുന്ന കള്ളിനൊപ്പം അവൾക്കു നേരേ നീട്ടിക്കൊണ്ട് അച്‌ഛൻ ചോദിച്ചു. “ഇതിന്റെ ‘ടേസ്റ്റ്’ എന്താന്ന് മോൾക്കറിയണോ?” അച്‌ഛൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി. അവൾ ഒട്ടും മടികൂടാതെ അതുവാങ്ങി വായിലേക്കൊഴിച്ചു. അമ്മ തടയുമെന്നാണവൾ കരുതിയിരുന്നത്. അതുണ്ടാകാതിരുന്നതിൽ നിരാശ തോന്നി. “ഒരുമാതിരി... ചവർപ്പും പുളിപ്പും!” അച്‌ഛൻ വീണ്ടും ചിരിച്ചുവെങ്കിലും അത് അദ്ദേഹത്തിന്റെ ഉറച്ച തീരുമാനം തന്നെയായിരുന്നു. പിന്നീടൊരിക്കലും അച്‌ഛൻ മദ്യപിച്ചതായി കാണുകയോ കേൾക്കുകയോ ചെയ്‌തിട്ടില്ല. തൊട്ടടുത്ത പ്ലാറ്റ്‌ഫോമിലേക്ക് തിരുവനന്തപുരം ബോർഡുതന്നെ വച്ചുകൊണ്ട് ഒരു സൂപ്പർ ഫാസ്റ്റ് ബസ് എത്തിച്ചേർന്നു. അത് പുനലൂർ ബസ്സുതന്നെയാണെന്ന് ബോർഡിലെ വിശദാംശങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. രോഹിത് കൂടെയുണ്ടെങ്കിൽ ഇത്ര ശ്രദ്ധയോടെയിരിക്കേണ്ട കാര്യം തന്നെയുണ്ടാവില്ല. അയാൾ തനിക്കൊപ്പം നിൽക്കുകയും സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും തങ്ങൾക്കു പോകേണ്ട ബസ്സിനെ കൃത്യമായി കണ്ടെത്തി, ഇടതുവശത്തായി രണ്ടുപേർക്കു മാത്രമിരിക്കാവുന്ന സീറ്റുകളിലൊന്നിൽ ഇടം കണ്ടെത്തുകയും ചെയ്യും. തനിക്ക് അയാളെ സ്നേഹപൂർവം അനുഗമിക്കുകയേ വേണ്ടൂ. ബസ് നിർത്തിയയുടൻ തന്നെ – ഡ്രൈവർ, ബോർഡുമാറ്റിവയ്‌ക്കുന്നതു വരെ കാത്തുനിൽക്കാതെ – അവൾ ബസ്സിലേക്കു കയറി. പേഴ്‌സിൽ നിന്നും ഫോൺ കൈയ്യിലെടുത്ത് നോക്കിയപ്പോൾ ഏഴ് മിസ്ഡ് കോളുകൾ! അച്‌ഛൻ ഒരു പ്രാവശ്യവും രോഹിത് ആറുപ്രാവശ്യവും വിളിച്ചിരിക്കുന്നു! ഫോൺ വൈബ്രേഷനിലായിരുന്നതിനാൽ പേഴ്സിനുള്ളിൽക്കിടന്ന് അത് വിറയലോടെ മൂളിയെങ്കിലും അറിയാൻ കഴിഞ്ഞിരുന്നില്ല. അവൾ ‘കോൾ ലോഗ്’ തുറന്നു. ലിസ്റ്റിന്റെ ഏറ്റവും മുകളിൽ ‘അച്‌ഛൻ’ എന്ന കോൺടാക്‌ടും അതിനു തൊട്ടു താഴെയായി ‘രോഹിത്’ എന്ന കോൺടാക്‌ടും അടക്കത്തോടെ നിന്നു. രണ്ടുപേരെയും വിളിച്ചേ മതിയാകൂ. ആദ്യം ആരെ വിളിക്കു? തന്റെ ജീവിതത്തിലെ ആദ്യ ആരാധ്യപുരുഷനെയോ അതോ തന്റെ ജീവിതം തന്നെയാകുന്ന പുരുഷനെയോ? രോഹിത് വിളിക്കുന്നു! “ബസ് കിട്ടിയോ?” “ഫോൺ സൈലന്റിലായിരുന്നു, ഞാൻ അറിഞ്ഞില്ല!” അവൾ അല്പം ജാള്യതയോടെയും അതിലേറെ പരിഭ്രമത്തോടെയും പറഞ്ഞു. “ഞാൻ അതല്ലല്ലോ ചോദിച്ചത്...” രോഹിത് ചിരിച്ചു. “ബസ്സുകിട്ടിയോ ഇല്ലേ?” “ഓ... ബസ്സിലിരിക്കുകയാ...” “എവിടെയെത്തി?” “എവിടെയുമെത്തിയിട്ടില്ല. സ്റ്റാന്റിൽത്തന്നെ നിൽക്കുന്നതേയുള്ളൂ.” “വീട്ടിലെത്തുമ്പോ വിളിക്കണം. മറന്നുപോകരുത്!” “ഇല്ല.” “പിന്നെ... വേറൊരു കാര്യമുണ്ട്. തൽക്കാലം നിന്നെയറിയിക്കേണ്ട എന്നാണ് ‘ആ’ ആൾ പറഞ്ഞിരിക്കുന്നത്!” “എന്താ കാര്യം? പറയുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെങ്കിൽ...” “നിന്റെ ഫാദർജി എന്നെ വിളിച്ചിരുന്നു. എന്റെ വീട്ടുകാരെപ്പറ്റിയൊക്കെ – എല്ലാമറിയാമെങ്കിലും – വിശദമായിത്തന്നെ ചോദിച്ചു. ഒരു ഫോർമാലിറ്റി പോലെ!” “എന്തിന്?!” അവൾ അത്ഭുതപ്പെട്ടു. “അതെനിക്കറിയില്ല. പിന്നെ... വളരെ കൂളായി, ഫ്രണ്ട്‌ലിയായിത്തന്നെയാണ് സംസാരിച്ചതൊക്കെ. തൽക്കാലം നിന്നെയറിയിക്കരുതെന്നും പറഞ്ഞു. അതുകൊണ്ട്... നീയിതറിഞ്ഞിട്ടുമില്ല!” “ഇല്ല. ഞനറിഞ്ഞിട്ടേയില്ല. പോരേ.” “തീർന്നിട്ടില്ല.” അയാൾ തുടർന്നു. “എന്റെ ഫാദർജിയുമായി നേരിട്ടോ ഫോണിലോ ഒന്നു സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു ‘പോസിറ്റീവ് സൈൻ’ ആണെന്നാണ് എനിക്കു തോന്നുന്നത്.” “ഇതൊക്കെ വിശ്വസിക്കാമോ രോഹിത്? അതോ നമ്മൾ വല്ല സ്വപ്നത്തിലുമാണോ?” “നീയും ഞാനും സുരഭി, രോഹിത് എന്ന അപരിചിതരായ രണ്ടു വ്യക്തികളിൽ നിന്ന് ‘നമ്മൾ’ എന്നു പറയാവുന്ന ഒരു അവസ്ഥയിലേക്കെത്തിയെങ്കിൽ അതു സ്വപ്നമല്ലെങ്കിൽ... ഇതും ഒരു സ്വപ്‌നമല്ല!” ആ രണ്ടു മൊബൈൽ ഫോണുകളിലൂടെയും സഞ്ചരിച്ചിരുന്ന തരംഗങ്ങൾക്കിടയിൽ നിശബ്ദതയുടേതായ ശൂന്യത അല്പനേരം അന്ധാളിച്ചു നിന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം സുരഭി ചോദിച്ചു. “രോഹിത് ബുധനാഴ്‌ചയല്ലേ വരുന്നത്? അന്ന് ഡ്യൂട്ടിയുണ്ടോ?” “ഡ്യൂട്ടിയില്ല. പക്ഷേ അന്നു ഞാൻ രാവിലേതന്നെ വരും. പ്രത്യേകിച്ചു കാര്യമൊന്നുമില്ല. എങ്കിലും...” “ശരി. അച്‌ഛന്റെ മിസ്സ്ഡ് കോൾ ഉണ്ടായിരുന്നു. ഒന്നു തിരിച്ചു വിളിക്കട്ടെ.” “ആയിക്കോട്ടെ. പക്ഷേ ത്രില്ലടിച്ച് ‘ആ’ കാര്യം ഞാൻ പറഞ്ഞുവെന്ന് പറഞ്ഞേക്കരുത്!” “ഇല്ല. ഞാൻ ശ്രദ്ധിക്കാം.” അച്‌ഛൻ ജംക്‌ഷനിൽ കാത്തുനിൽക്കാമെന്നു പറഞ്ഞ് പെട്ടെന്നുതന്നെ ഫോൺസംഭാഷണം അവസനിപ്പിച്ചു. പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിച്ച് ഒട്ടും ദീർഘിപ്പിക്കാതെ മുഴുമിക്കുകയെന്നതാണ് അച്ഛന്റെ രീതി. ഫോണിലൂടെ പൊള്ളയായ സംഭാഷണങ്ങൾ നടത്തുന്നത് അച്‌ഛനിഷ്ടമല്ല. അമ്മയാണെങ്കിൽ ഇതിനു നേർ വിപരീതവും. കൂടുതൽ, കഴിയുന്നത്ര നേരം സംസാരിക്കണം. സംസാരിക്കുന്ന കാര്യങ്ങൾ പ്രാധാന്യമുള്ളതാണോ അല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ അമ്മയ്‌ക്ക് നിർവികാരമായി സംസാരിക്കാനറിയില്ല എന്നതു തന്നെ. ഓരോ വാചകവും വികാരദ്യോതകമായിരിക്കും. അതുകൊണ്ടു തന്നെ പലപ്പോഴും വിശദീകരണങ്ങൾ ആവശ്യമായി വരാറില്ല. പക്ഷേ കുറേ നാളുകളായി സുരഭിയെ ബാധിച്ചിരിക്കുന്നത് നിരുപദ്രവകരമെങ്കിലും നിസ്സംഗതയുടേതായ ഒരാത്മാവാണ്. ഗാസ്‌പിംഗ് (Gasping) ആയ ഒരു പേഷ്യന്റിന്റെ ശ്വാസഗതി ഏതാണ്ട് മുപ്പതു സെക്കന്റുകളിൽ ക്രമാനുഗതമായി കുറയുകയും ആ ശരീരത്തിലെ ജീവന്റെ അവസാന തുടിപ്പും നിശ്ചലമായി, എങ്കിൽപ്പോലും തേജസ്സുള്ള ആ കണ്ണുകൾ തന്റെ നേർക്ക് തുറന്നുതന്നെയിരിക്കുകയും ചെയ്‌ത ഒരു ദിവസം. ആശുപത്രിയിൽ രോഗികളുടെ മരണങ്ങൾക്ക് മുമ്പും സക്ഷിത്വം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, അവയൊക്കെയും മറവിയുടെ ചവറ്റുകുട്ടയിലേക്കുപേക്ഷിക്കപ്പെട്ടുവെങ്കിലും ആ ദിവസവും ആ പേഷ്യന്റിന്റെ തിളക്കമുള്ള കണ്ണുകളും അവൾ ഇന്നും ഓർത്തിരിക്കുന്നു. പക്ഷേ അയാളുടെ പേര് മറന്നുപോയിരിക്കുന്നു. ഓർമയുള്ളത് ഒരു ഐ.പി നമ്പർ മാത്രം. 916413. അന്നു ഹോസ്റ്റലിൽ തിരികെയെത്തി ഒരുപാടു കരഞ്ഞു. എന്തുകൊണ്ടെന്നറിയാത്ത ഒരു സങ്കടം മനസ്സിൽ നിറയുകയായിരുന്നു. തന്റെ മിഴിനീരിനാൽ കുതിർന്ന മാറിടത്തിലേക്ക് ചേർത്തണച്ച് പ്രിയ സുഹൃത്ത് അപർണ പറഞ്ഞ, പ്രത്യേകിച്ചു കാരണമൊന്നുമില്ലതിരുന്നതിനാലോ അല്ലെങ്കിൽ കാരണമെന്തെന്ന് അറിഞ്ഞുകൂടാത്തതിനാലോ പൊള്ളയായി തോന്നിയ ആശ്വാസവാക്കുകളേക്കാൾ അവളുടെ ഹൃദയത്തുടിപ്പുകൾക്ക് തന്റെയുള്ളിൽ ഘനീഭവിച്ചു കിടന്നിരുന്ന ഒരസ്വസ്ഥതയെ അലിയിച്ചുകളയുവാനുള്ള ശക്തിയുണ്ടായിരുന്നു എന്ന് അവൾക്കു തോന്നി. എന്നാൽ അല്പസമയത്തിനകം സമതുലിത വീണ്ടെടുത്തുകഴിഞ്ഞ തന്റെ മനസ്സിനുള്ളിലേക്ക് അത്ര പരിചിതമല്ലാത്ത ഒരംശം കൂടി നുഴഞ്ഞു കയറിയിരിക്കുന്നതായി അവൾ മനസ്സിലാക്കി. അത് ഒരാത്മാവായിരുന്നു. ശല്യമൊന്നുമുണ്ടാക്കാതെ എന്നാൽ ഇടയ്‌ക്കിടെ മടുപ്പിക്കുന്ന ‘സൾഫർ’ ഗന്ധത്തോടെ നിസ്സംഗതയുടേതായ ഒരു മാനസികാന്തരീക്ഷം സൃഷ്ടിക്കുന്ന ഒരാത്മാവ്! രംഗബോധമില്ലാത്ത തന്റെ നിസ്സംഗതയെത്തന്നെയാണ് അവൾ ഏറ്റവുമധികം ഭയക്കുന്നതും. ബസ് വട്ടപ്പാറ ജംക്‌ഷൻ പിന്നിട്ടു കഴിഞ്ഞിരുന്നു. ഇനി കുറേദൂരം വളവുകളാണ്. ഈ വളവുകളിൽ ബസിന്റെ ഏറ്റവും പിന്നിലുള്ള സീറ്റിലിരിക്കുകയാണെങ്കിൽ അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡുകളിലൂടെയുള്ള സാഹസിക സഞ്ചാരം പോലെയാണനുഭവപ്പെടുക എന്നവൾക്കു തോന്നിയിട്ടുണ്ട്. ചുറ്റും നോക്കുന്നതിനിടയിൽ സ്വാഭാവികമായും അവൾ തന്റെ ഇടതുവശത്തെ സീറ്റിലേക്കും നോക്കി. ഒരു ചെറുപ്പക്കാരനും അയാളുടെ മകൾ തന്നെയെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു കൊച്ചുകുട്ടിയേയും അവൾക്കു കാണാൻ കഴിഞ്ഞു. ആ പെൺകുട്ടി അയാളുടെ കരവലയത്തിൽ, അയാളുടെ തുടകളിൽ നിന്നുകൊണ്ട് ഇടയ്‌ക്കിടെ ആ ചെറുപ്പക്കാരന്റെ മുഖത്തും ചെവികളിലുമൊക്കെ തൊട്ടുരസിക്കുകയും കുസൃതിയോടെ ചിരിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ആ കൊച്ചുപെൺകുട്ടി തന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ ഒരു നിമിഷത്തേക്ക് ആ ബസ്സും അതിലെ യാത്രക്കാരും ആ പെൺകുട്ടിയുടെ പിതാവുമുൾപ്പടെയുള്ള യാഥാർത്ഥ്യങ്ങളെല്ലാം ഭൂതലത്തിൽ നിന്നപ്രത്യക്ഷമാവുകയും താനും ആ പെൺകുട്ടിയും മാത്രമാണ് ഈ ലോകത്തിലുള്ളത് എന്ന ഒരനുഭൂതി സുരഭിക്കുണ്ടായി. അത്ര ഹൃദ്യവും മനോഹരവുമായിരുന്നു ആ പുഞ്ചിരി. നിഷ്‌കളങ്കമായ ഒരു മന്ദഹാസം സൃഷ്‌ടിച്ച മായിക വലയത്തിനുള്ളിൽ അഭിരമിച്ചു കൊണ്ടിരിക്കെ ഒരു വലിയ ശബ്‌ദത്തോടെ, ഉലച്ചിലോടെ ബസ്, റോഡിനിടതുവശത്തെ ചെറു തോട്ടിലേക്കു ചരിയുകയായിരുന്നു. അപ്രതീക്ഷിതമായ ആ ദിശാവ്യതിയാനത്തിന്റെ ആക്കത്തിൽ മുന്നോട്ടാഞ്ഞ സുരഭിയുടെ നെറ്റി തൊട്ടുമുന്നിലത്തെ സീറ്റിന്റെ ക്രോസ്ബാറിൽത്തട്ടുകയും ചെയ്‌തു. അപകടത്തെത്തുടർന്നുണ്ടായ ഞെട്ടലിൽ നിന്ന് വേഗത്തിൽത്തന്നെ സ്വയം വീണ്ടെടുത്ത അവൾക്ക് ബസ്സിനുള്ളിലുണ്ടായിരുന്ന മറ്റുയാത്രക്കാർക്ക് ഏതെങ്കിലും വിധത്തിൽ – ഗുരുതരമായി – പരിക്കേറ്റിട്ടുണ്ടാവുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. പകുതിയോളം ഇടതു വശത്തേക്കു ചരിഞ്ഞുകിടന്നിരുന്ന ബസ്സിൽ നിന്ന് ആരുടെയൊക്കെയോ സഹായത്താൽ പുറത്തിറങ്ങാൻ സുരഭിക്കും കഴിഞ്ഞു. ആ ബഹളത്തിനിടയിലും, ബോധരഹിതനായിക്കഴിഞ്ഞിരുന്ന ബസ് ഡ്രൈവറെ ആരൊക്കെയോ ചേർന്ന് മറ്റൊരു വാഹനത്തിലേക്കു മാറ്റുകയും ആ വാഹനം ഹെഡ്‌ലൈറ്റു തെളിച്ച് ഹോൺ മുഴക്കിക്കൊണ്ട് കടന്നു പോവുകയും ചെയ്‌തു. എന്നാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ തെല്ലകലെ ഒരു ചെറുപ്പക്കാരനായ അച്‌ഛൻ തന്റെ മകളെ വാരിയെടുത്ത് ഉമ്മ വയ്‌ക്കുകയായിരുന്നു. അയാളുടെ കണ്ണീരിനാൽ കുതിർന്ന മുഖം തന്റെ കുഞ്ഞിക്കൈകൾ കൊണ്ടു തുടച്ച് അപ്പോഴും ചിരിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയേയും സുരഭിക്കു കാണാൻ കഴിഞ്ഞു. തന്റെ നെറ്റിപൊട്ടി ചോരയൊലിച്ചു കൊണ്ടിരുന്നത് ഒരുപക്ഷേ അയാൾ പോലുമറിഞ്ഞിട്ടുണ്ടാവില്ല എന്ന് അവൾക്കു തോന്നി – ഏതാനും നിമിഷങ്ങളിൽ. അത്രമാത്രം. തടിച്ചുകൂടിയ ജനങ്ങളുടേയും മറ്റുയാത്രക്കാരുടേയും കോലാഹലങ്ങൾക്കിടയിൽ ആ കാഴ്‌ചയും മറയുകയായിരുന്നു. പ്രാധമിക ശുശ്രൂഷകൾക്കു ശേഷം ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത ബസ്സുപിടിച്ചു. ‘കുറച്ചുനേരത്തിനു മുമ്പുകഴിഞ്ഞ അപകടത്തിൽപ്പെട്ട വ്യക്തി’യെന്ന പരിഗണനയിൽ അനുവദിച്ചു നൽകപ്പെട്ട സീറ്റിൽ അവൾ ഇരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു. നെറ്റിയിലെ മുറിവ് ചെറുതായിരുന്നുവെങ്കിലും നേരിയ വേദനയുണ്ടായിരുന്നു. അമിതവേഗത്തിലൊന്നുമല്ലാതിരുന്ന ബസ് ഒരു വളവുതിരിഞ്ഞു വന്നതും മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിൽ നിന്നും വേഗത്തിൽ വരികയായിരുന്ന ട്രക്കും നേർക്കുനേർ വന്നത് ഒരേ സമയത്തും തീരെ അവിചാരിതവുമായിരുന്നു. എന്നാൽ സമയോചിതമായിത്തന്നെ ഡ്രൈവർ ബസ് ഇടത്തേക്കു തിരിച്ചു. കോൺക്രീറ്റ് ബൗണ്ടറിയും തെറിപ്പിച്ചുകൊണ്ട് ബസ് സമീപത്തെ ചെറുതോട്ടിലേക്കു ചരിഞ്ഞു – ആശുപത്രിയിലെ കോലാഹലങ്ങൾക്കിടയിൽ ആരൊക്കെയോ തമ്മിൽ സംസാരിക്കുന്നതു കേട്ടപ്പോഴാണ് അപകടം നടന്നത് എങ്ങനെയായിരുന്നു എന്ന് അവൾക്കു മനസ്സിലായത്. ആ നേരത്ത് അവളിൽ വിചിത്രമായ ഒരു തോന്നലുണ്ടായി; ബസ്സിനുള്ളിലിരിക്കുമ്പോൾ അതെത്ര വേഗത്തിൽ പോകുന്നതായാലും അതു പോരായെന്നു തോന്നും. എന്നാൽ വേഗത്തിൽ പോകുന്ന ഒരു ബസ്സിനെ കാണുമ്പോൾ ‘ഇതൊക്കെയൊന്നു പതുക്കെ പോയാലെന്താ’ എന്നു തോന്നും! ആ വിചിത്രമായ തോന്നലിനൊപ്പം അവൾ മറ്റൊരു സത്യം കൂടി മനസ്സിലാക്കി. രോഹിത് തന്റെ ആദ്യശമ്പളത്തിൽ ‘ഗിഫ്‌റ്റു’നൽകിയ ‘ബ്ലാക്‌മെറ്റൽ’ ചെയിനുള്ള തന്റെ വാച്ച് അപകടത്തിനും ആശുപതിക്കുമിടയിൽ തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു! നേരിയ ക്ഷീണമനുഭവപ്പെട്ടുവെങ്കിലും പുനലൂർ ബസ് സ്റ്റാന്റിൽ നിന്നും അവൾ നടന്നു. കൃഷ്ണൻ കോവിലിലേക്കു തിരിയുന്ന പാതയോരത്ത് പതിവുപോലെ തന്നെ അച്‌ഛൻ കാത്തുനിൽക്കുകയായിരുന്നു. അവളെ കണ്ടമാത്രയിൽ അച്‌ഛൻ വാത്സല്യപൂർവം ഹൃദ്യമായി പുഞ്ചിരിക്കുകയും എന്നാൽ നെറ്റിയിലെ ഡ്രസിംഗ് കണ്ട് സന്ദേഹിച്ചുനിൽക്കുകയും ചെയ്‌തു. ആ നിമിഷത്തിൽ രൂക്ഷവും മടുപ്പിക്കുന്നതുമായ ‘സൾഫർ’ ഗന്ധത്തോടൊപ്പം പുറത്തേക്കുചാടാൻ തയ്യാറായി നിൽക്കുകയായിരുന്ന നിസ്സംഗതയുടെ ആത്മാവിനെ ദയനീയമായി പരാജയപ്പെടുത്തി, സുരഭിയുടെ മുഖത്ത് മന്ദഹാസം വിടർന്നു. കവിളുകളിൽ നനവുപടർത്തിക്കൊണ്ട് അവളുടെ നീലനേത്രങ്ങളും നിശ്ശബ്‌ദം ആ മന്ദഹാസത്തിൽ പങ്കുചേർന്നു. * * * * * * * കടപ്പാട് : ആദർശ് റാം (ബ്ലോഗ്: കിങ്ങിണി) at February 02, 2016 6 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: കഥ 19 December 2013 സഡൻബ്രേക്കിലെ ഗുണദോഷസമ്മിശ്രം വിഷ്‌ണു. ഇരുപത്തി ഒമ്പതു വയസ്. അവിവാഹിതൻ. തികഞ്ഞ ഒരു ഈശ്വരവിശ്വാസി. ഇടത്തരം കുടുംബത്തിലെ ഇളയ പുത്രനായ ഈ വിദ്വാൻ ഒരു സുദിനത്തിൽ തന്റെ ‘സെക്കന്റ് ഹാന്റ്’ ആൾട്ടോ കാറിൽ ‘പ്ലാറ്റിനം റേറ്റിംഗ്’ ലഭിച്ച ഒരു തീയേറ്ററിൽ സിനിമ കാണുന്നതിലേക്കായി പോവുകയുണ്ടായി. ടിക്കറ്റെടുത്ത ശേഷം എൻട്രി പാസ്സിനായി ഇനിയും തുറന്നിട്ടില്ലാത്ത കൗണ്ടറിനു സമീപത്തെ കസേരകളിലൊന്നിന്റെ നെഞ്ചത്ത് തന്റെ പൃഷ്ഠഭാഗത്തെ സ്ഥാപിച്ച് അതിലേക്ക് അമർന്നിരിക്കുന്നതിനിടയിലാണ് തനിക്ക് ചിരപരിചിതമായിരുന്ന ആ യന്ത്രത്തിന്റെ രൂപം അയാളുടെ കണ്ണുകളിൽ പതിച്ചത്. ഒറ്റരൂപാനാണയം ഭക്ഷണമാക്കിക്കൊണ്ട് ശരീരഭാരത്തെ വിളംബരപ്പെടുത്തുന്ന ആ യന്ത്രം അയാളെ ആദ്യമായി അത്ഭുതപ്പെടുത്തിയത് കുട്ടിക്കാലത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു. യന്ത്രത്തിന്റെ ഇടുങ്ങിയ വായിലേക്ക് ഒറ്റരൂപാ നാണയത്തെ വച്ചുകൊടുത്തുകൊണ്ട് അയാൾ അതിന്റെ പ്ലാറ്റ്ഫോമിൽ കയറി നിന്നു. ചെറിയ എൽ.ഇ.ഡി ഡിസ്‌പ്ലേയിൽ എഴുപത്തിയൊന്ന് കിലോഗ്രാം എന്നു തെളിയുകയും അയാളുടെ ശരീരഭാരം പ്രിന്റ് ചെയ്‌ത ഒരു ചെറിയ കാർഡ് യന്ത്രം നൽകുകയും ചെയ്‌തു. ആ കാർഡ് സ്വീകരിച്ചു കൊണ്ട് തനിക്കു നിലവിലുള്ള ഉയരത്തിനാനുപാതികമായ ശരീരഭാരവും ഉണ്ടെന്നാഹ്ലാദിച്ചു കൊണ്ട് കസേരയിലേക്ക് മടങ്ങുന്നതിനിടയിലാണ് ആ കാർഡിന്റെ പിൻഭാഗത്തുകൂടി എന്തൊക്കെയോ പ്രിന്റ് ചെയ്തിട്ടുള്ളതായി അയാൾ ശ്രദ്ധിച്ചത്. ‘ആനന്ദത്തിന്റെ നിമിഷങ്ങൾ; ഒരു മോശം ദിനത്തിൽ പോലും’ എന്നായിരുന്നു വലിപ്പം കുറഞ്ഞ അക്ഷരങ്ങളിൽ പ്രിന്റ് ചെയ്‌തിരുന്ന വാക്കുകൾക്കുള്ളിൽ അടക്കം ചെയ്‌തിരുന്ന അർത്ഥം. ‘ഒരു മോശം ദിനത്തിൽപ്പോലും!’. എന്നുവച്ചാൽ നിരത്തിൽ പതിവില്ലാത്ത ട്രാഫിക് തിരക്കുകൾക്കിടയിലൂടെ താനിവിടെ എത്തിച്ചേർന്നുവെങ്കിലും തനിക്കിതൊരു മോശം ദിനമായിരുന്നെന്നോ?! അയാൾ വിയർത്തൊഴുകാൻ തുടങ്ങി. ചന്ദനക്കുറി നീളത്തിൽ പൂശിയ നെറ്റിയിലൂടെ വിയർപ്പുകണങ്ങൾ ഒഴുകിയിറങ്ങി. ഷർട്ടിനുള്ളിൽ ധരിച്ചിരുന്ന ബനിയൻ അയാളുടെ വിയർപ്പിനെ ഇനിയും ആഗിരണം ചെയ്യുവാൻ കഴിയാതെ ഷർട്ടിലേക്കും തിരികെ ശരീരത്തിലേക്കും തന്നെ പുറന്തള്ളുവാൻ തുടങ്ങിയിരുന്നു. അയാൾക്ക് തലചുറ്റലുണ്ടാകുന്നതായി തോന്നി. ചിന്തകൾ കുഴഞ്ഞുമറിയുകയായിരുന്നു. കാലം പുന:ക്രമീകരിക്കുവാൻ കഴിയുന്നതായിരുന്നുവെങ്കിൽ ഒരിക്കൽക്കൂടി വീട്ടിൽ തന്റെ കട്ടിലിൽ നിന്ന് ഉണർന്നെഴുനേൽക്കാമായിരുന്നു എന്ന് അയാൾ ആഗ്രഹിച്ചു പോയി. അയാൾ തന്റെ പൂർവസ്ഥാനത്ത് തളർന്നിരുന്നു. തലയിൽ ഇടിമിന്നലേറ്റതിനു സമാനമായ ‘ഹെയർസ്റ്റൈലു’മായി ബൈക്കിൽ പാഞ്ഞെത്താറുള്ള പയ്യൻ വീശിയെറിഞ്ഞ പത്രക്കെട്ടുകളുടെ ഉൾത്താളുകളിൽ തിരഞ്ഞത് ‘നിങ്ങളുടെ ഇന്ന്’ എന്ന തന്റെ പതിവു പംക്തിയായിരുന്നു. അതിൽ ‘സായാഹ്നം വരെ ഗുണദോഷ സമ്മിശ്രം, സായാഹ്നശേഷം അപായഭീതി, കാര്യതടസ്സം, മാനഹാനി, ഉദരവൈഷമ്യം എന്നിവയ്‌ക്കു സാദ്ധ്യത’ എന്നായിരുന്നു ‘ജ്യോതിഷരത്നം’ എഴുതിയിരുന്നത്. എന്നിരുന്നാലും പത്രത്തിലെ ‘ഗുണദോഷ സമ്മിശ്ര’ത്തെ അത്ര വിശ്വാസം പോരാഞ്ഞതിനാൽ അതിനെ ആധാരമാക്കുകയോ വിശ്വസിക്കുകയോ(?) ചെയ്‌തിരുന്നില്ല. എന്നാൽ അപൂർവ്വം ചില ദിനങ്ങളിൽ പത്രത്തിൽ പരാമർശിച്ചിട്ടുള്ളതിനു സമാനമായി ‘മഹാത്ഭുതം’ പ്രവർത്തിക്കപ്പെടാറുണ്ട്! ആ പ്രതീക്ഷയിന്മേൽ മാത്രമായിരുന്നു മറ്റൊരു ചിന്തയും കൂടാതെ സ്വന്തം വാഹനത്തിൽ തന്നെ ‘മോർണിംഗ് ഷോ’യ്‌ക്കു പുറപ്പെടുവാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ… തന്റെ ‘ഇന്ന്’ പ്രവചിക്കുന്നതിൽ പത്രത്തിലെ ജ്യോതിഷരത്നത്തിനു പിഴവു സംഭവിച്ചിരിക്കുന്നു എന്ന സത്യം വിശ്വസിക്കുവാൻ അയാൾ പ്രയാസപ്പെടുകയായിരുന്നു. ഇന്നു രാവിലെ ക്ഷേത്രദർശനത്തിനു കൂടി സമയം ലഭിച്ചതുമില്ല. മുടക്കം കൂടാതെ ശ്രദ്ധിച്ചുപോരുന്ന ആ പതിവുകൂടി തന്റേതല്ലാത്ത കാരണത്താൽ തടസപ്പെട്ട നിലയ്ക്ക് ഇതൊരു മോശപ്പെട്ട ദിനം തന്നെ! അപായഭീതി, കാര്യതടസ്സം, മാനഹാനി, ഉദരവൈഷമ്യം… അയാൾക്ക് തന്റെ തൊണ്ട വരളുന്നതായി തോന്നി, തൽസ്ഥാനത്തുനിന്നെഴുനേറ്റ് ‘റീഫ്രഷ്‌മെന്റ് ഏരിയ’യിലേക്കു നടന്നു. ഒരു കിണർ കുടിച്ചുവറ്റിച്ചു കഴിഞ്ഞാൽ പോലും തീരാത്തത്ര ദാഹമുണ്ടായിരുന്നു അയാൾക്ക്! സാമാന്യം നല്ലതിരക്കുണ്ടായിരുന്ന റീഫ്രഷ്‌മെന്റെ ഏരിയയിൽ നിന്ന്, നാരങ്ങാവെള്ളം എന്നതിൽ നിന്ന് ‘ലൈം ജ്യൂസാ’യി സ്റ്റാറ്റസ് ഉയർന്നതും മധുരത്തോടൊപ്പം ഒരുതരം ചവർപ്പുകലർന്നതുമായ പാനീയം ഒറ്റവലിക്കു കുടിച്ച് വലിയ ഗ്ലാസ് തിരികെ നൽകി മടങ്ങാനൊരുങ്ങുമ്പോഴാണ് കോളറിന്റെ പിൻഭാഗത്ത് ഒരാൾ പിടികൂടിയതും അയാളുടെ ചലനം നിന്നുപോയതും. “ലംജ്യൂസടിച്ചിട്ട് കാശുകൊടുക്കാതെ മുങ്ങിക്കളയാമെന്നു കരുതിയോ?” ങേ… പണം കൊടുത്തിരുന്നില്ലേ?! ഒന്നും ഓർമയില്ല! മാംഗോ ഫ്രൂട്ടിയുടെ ചെറുബോട്ടിലിന്റെ മൂർദ്ധാവിൽ സൃഷ്ടിച്ച ചെറു സുഷിരത്തിലൂടെ കടത്തിയ സ്ട്രോയിലൂടെ അതിന്റെ മഞ്ഞ നിറത്തിലുള്ള രക്തം വലിച്ചു കുടിക്കുകയായിരുന്ന ഒരു തരുണി, കവിത തുളുമ്പുന്ന തന്റെ നേത്രങ്ങളിൽ പരിഹാസം പുരട്ടി കടാക്ഷം കൊണ്ട് അയാളെ ഒന്നു തലോടി. ആ നിമിഷത്തിൽ അയാൾ ശിരസിനു തീപിടിച്ച മെഴുകുതിരി പോലെ ഉരുകിക്കൊണ്ടിരുന്നു. മാനഹാനി. മോശപ്പെട്ട ദിനം! പണം നൽകിയതിനു ശേഷം ഒറ്റനിമിഷം പോലും പാഴാക്കാതെ അയാൾ തീയേറ്ററിനുള്ളിലേക്കു കടന്നു. തന്റെ ടിക്കറ്റിൽ നിർദ്ദേശിച്ചിരുന്ന സീറ്റ് നമ്പർ കണ്ടെത്തി അതിലിരിപ്പുറപ്പിച്ച് അല്പനേരം കണ്ണുകൾ മൂടി. തിരശ്ശീലയിൽ തെളിഞ്ഞ താരങ്ങൾ അഭിനയത്തിന്റെ കൊടുമുടി കയറുമ്പോഴും പ്രണയപരവശരായ നായികാനായകന്മാർ ‘മാച്ചു പീച്ചു’വിൽ നൃത്തം ചെയ്യുമ്പോഴും ഉദ്വേഗഭരിതമായ ചില രംഗങ്ങളിൽ നായകന്റെ നാവിൻ തുമ്പിൽ നിന്ന് തീപ്പൊരി ഡയലോഗുകൾ അനർഗളനിർഗളം പ്രവഹിക്കുമ്പോഴും അയാൾക്ക് ഇതിലൊന്നിലും ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇടവേളയോടടുക്കുമ്പോഴാണ് തന്റെ വയറിനുള്ളിൽ പുതിയൊരു തരത്തിൽ മർദ്ദരൂപീകരണം നടക്കുന്നതായി അയാൾക്കു തോന്നിയത്. ഇടയ്‌ക്കിടെ അത് ന്യൂനമർദ്ദമായും ഉയർന്നമർദ്ദമായും സ്വയം പരിവർത്തനം ചെയ്യുകയും വയറിനുള്ളിൽ കിറുകിറെ ‘സംഗീതം’ സൃഷ്ടിക്കുകയും ചെയ്‌തു. പെട്ടെന്ന് പുതിയൊരു ശബ്ദത്തിനു കൂടി കാത്തുനിൽക്കാതെ അയാൾ തീയേറ്റർ ഹാളിന്റെ വാതിൽ തള്ളിത്തുറന്ന് കെട്ടിടത്തിന്റെ പിൻഭാഗത്തു സ്ഥിതി ചെയ്യുന്ന ടോയ്‌ലെറ്റിലേക്കോടി. എല്ലാം കഴിഞ്ഞു! ശാന്തം. സ്വസ്ഥം. തെന്നാലിരാമൻ ഒരിക്കൽ പറഞ്ഞതു പൂർണമായും ശരിതന്നെ.’ഭോജനത്തേക്കാൾ വിസർജനം സുഖപ്രദം!’ ഉദരവൈഷമ്യം. മോശപ്പെട്ട ദിനം! അയാൾ ചിന്തിച്ചു. മോശപ്പെട്ട ദിനത്തിന്റേതായ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് വീട്ടിൽ എത്തിച്ചേരുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ശീലമാക്കിയിട്ടില്ലാത്ത ലൈംജ്യൂസ് വയറിനുണ്ടാക്കിയ അസ്വസ്ഥതയായിരിക്കാമെന്ന യുക്തി പോലും അഭ്യസ്ഥവിദ്യനായ ആ ചെറുപ്പക്കാരനിൽ ഉടലെടുത്തിരുന്നില്ല എന്നതാണ് വസ്‌തുത. സിനിമ പൂർത്തിയാകുന്നതു വരെ കാത്തുനിൽക്കാതെ അയാൾ തന്റെ കാറിനുള്ളിലേക്കു പ്രവേശിക്കുകയും തീരെ ശബ്ദമില്ലാതെ തന്നെ ആ കാർ അയാളുടെ ‘എഴുപത്തിയൊന്ന് കിലോഗ്രാം’ വഹിച്ചു കൊണ്ട് ഇടുങ്ങിയതും തിരക്കേറിയതുമായ നിരത്തിലേക്കിറങ്ങുകയും ചെയ്തു. ഡ്രൈവിംഗിനിടെ പതിവില്ലാത്ത ഭയം തന്നെ പൊതിയുന്നതായി അയാൾക്കു തോന്നി. ഇടതടവില്ലാതെ ഹോൺ മുഴക്കുകയും വേഗത പരമാവധി കുറയ്‌ക്കുകയും ചെയ്‌തു. എതിർദിശയിൽ കടന്നുവന്നുകൊണ്ടിരുന്ന വലുപ്പമേറിയ വാഹനങ്ങൾ തന്റെ കാറിനു സമീപമെത്തുമ്പോൾ നെഞ്ചിടിപ്പ് വർദ്ധിക്കുന്നതായി അയാൾക്കു തോന്നി. പെട്ടെന്നായിരുന്നു പ്രധാന പാതയിലേക്കുള്ള ‘കട്ട് റോഡി’ൽ നിന്ന് ഒരു ഓട്ടോറിക്ഷ വേഗത്തിൽ കടന്നെത്തിയത്. ഓറഞ്ചു നിറത്തിൽ നിന്ന് ചുവപ്പിലേക്കു പ്രവേശിക്കുവാനൊരുങ്ങുന്ന ട്രാഫിക് സിഗ്നലിനെ പരാജയപ്പെടുത്തുന്നതിനുള്ള ഓട്ടോഡ്രൈവറുടെ വിഫലശ്രമമായിരുന്നു അത്. വിഷ്‌ണു തന്റെ കാർ വലതുഭാഗത്തേക്ക് പെട്ടെന്നു വെട്ടിച്ചു മാറ്റിയതിനാൽ മാത്രം ഒരു കൂട്ടിമുട്ടൽ ഒഴിവായി. എങ്കിലും റോഡിന്റെ ഡിവൈഡറിൽത്തട്ടാതെ തന്റെ കാറിനെ നിയന്ത്രിച്ചു നിറുത്തുവാൻ അയാൾക്ക് അസാധാരണ പരിശ്രമം തന്നെ വേണ്ടിവന്നിരുന്നു. അയാൾ തന്റെ കാർ നിരത്തിൽ ഇടതുവശം ചേർന്ന് പാർക്കു ചെയ്‌ത് പുറത്തിറങ്ങി നോക്കുമ്പോഴായിരുന്നു ഓട്ടോറിക്ഷയ്‌ക്കു സമീപം ഒരാൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടത്. അയാൾ അതിനടുത്തേക്ക് നീങ്ങി. ചുവന്ന ചുരിദാർ ധരിച്ചിരുന്ന വെളുത്തുമെലിഞ്ഞ ഒരു യുവതി ഓട്ടോറിക്ഷ തട്ടി അല്പം അകലെയായി, നിരത്തിലെ ചപ്പുചവറുകളും പൊടിയും ഒത്തുചേർന്നു സൃഷ്ടിച്ച മെത്തയിന്മേൽ ബോധരഹിതയായി കിടന്നിരുന്നു. ഓട്ടോറിക്ഷയുടെ ഡ്രൈവർ, ബഹളത്തിനിടയിൽ ഓടിക്കൂടിയ ജനക്കൂട്ടത്തിന്റെ ഒഴുക്കിനിടയിലൂടെ വിദഗ്ദ്ധമായി രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. യുവതിയുടെ ശിരസിനേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തത്തിന്റെ ഒരു ചെറു നദിതന്നെ ഉത്ഭവിച്ചു കഴിഞ്ഞിരുന്നു. കൂട്ടം കൂടിയ ജനം ഒരേ സ്വരത്തിൽ വിവിധ പ്രസ്താവനകൾ ഉന്നയിക്കുകയും സഹതപിക്കുകയും ചെയ്‌തതല്ലാതെ ഒരു സഹായഹസ്തം നീട്ടുവാൻ മടിക്കുക തന്നെ ചെയ്‌തു. “ആരെങ്കിലും ഹോസ്‌പിറ്റലിൽ കൊണ്ടുപോകാനുള്ള സെറ്റപ്പുണ്ടാക്ക്, ബാക്കി ഞാൻ നോക്കിക്കോളാം!” അയാളുടെ ആത്മഗതം ഒരല്പം ഉച്ചത്തിലായിപ്പോയത് ഒരിക്കലും അയാളുടെ തെറ്റായിരുന്നില്ല! അതു തന്നെ അവസരമെന്നോർത്തു, ജനം. ഒരു ജീപ്പിന്റെ പിൻഭാഗത്തേക്ക് ആരൊക്കെയോ ചേർന്ന് അയാളെ ഉന്തിത്തള്ളി കയറ്റിയിരുത്തുകയും ആ യുവതിയുടെ ചോരയൊലിക്കുന്ന ശിരസ് അയാളുടെ മടിയിൽ വച്ചുകൊടുക്കുകയും ചെയ്‌തു. എന്നാൽ അവിടെ കൂട്ടം കൂടി നിൽക്കുകയും അഭിപ്രായപ്രകടനങ്ങളും വികാരപ്രകടനങ്ങളും കാഴ്‌ചവയ്‌ക്കുകയും ചെയ്‌തിരുന്നവരിൽ ഒരാൾ പോലും ഒരു സഹായിയുടെയെങ്കിലും വേഷം സ്വീകരിച്ച് ഒപ്പം ചേർന്നിരുന്നില്ല എന്നതിൽ അയാൾക്ക് തീരെ അത്ഭുതം തോന്നിയിരുന്നില്ല. “നാട് ഏതാന്നാ വിചാരം!” ഹെഡ്‌ലൈറ്റ് തെളിയിച്ച് തുടരെത്തുടരെ ഹോൺ മുഴക്കിക്കൊണ്ട് അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ജീപ്പ് തൊട്ടടുത്ത ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. ചില അത്യാവശ്യ ഘട്ടങ്ങളിൽ ജീപ്പ് ഒരു നല്ല ആംബുലൻസ് കൂടിയാണെന്ന സത്യം അയാൾ തിരിച്ചറിഞ്ഞു. എന്തിനേറെ പറയുന്നു, മനുഷ്യത്വത്തിന്റെ മാത്രം പരിഗണന നൽകി, നിർബന്ധിതമായെങ്കിലും സഹായം നൽകുവാൻ തുനിഞ്ഞ വിഷ്‌ണു എന്ന ചെറുപ്പക്കാരന് ആയിനത്തിൽ തന്റെ ശരീരത്തിൽ നിന്ന് ദാനം നൽകിയ അല്പം രക്തവും പ്രസ്‌തുത യുവതിക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും ജ്യൂസും വാങ്ങിയയിനത്തിൽ എണ്ണൂറ്റി നാല്പത്തിയഞ്ചു രൂപായും കുറച്ചധികം സമയവും നഷ്ടമായി. മറ്റെന്തും സഹിക്കാമെന്നു കരുതിയാലും നഷ്ടപ്പെട്ട സമയത്തെ പ്രതി എന്താണു ചെയ്യുക? ഏതാനും മണിക്കൂറുകൾക്കൊടുവിൽ ബോധാവസ്ഥയിലേക്കു തിരികെയെത്തിയ യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, യുവതിയുടെ വീട്ടിലേക്കു ഫോൺ ചെയ്യുകയും വിശദവിവരങ്ങൾ ധരിപ്പിക്കുകയും എന്നാൽ ഭയപ്പെടുവാൻ തക്കതായി ഒന്നുമില്ലായെന്ന് ആശ്വസിപ്പിക്കുകയും ചെയ്‌തു. അധികം വൈകാതെ തന്നെ ‘ഉത്തരവാദിത്തപ്പെട്ടവർ’ എത്തിച്ചേരുകയും എന്നാൽ ആഗതരിൽ നിന്ന് ഉണ്ടാകാനിടയുള്ള ‘നന്ദി പ്രകാശന’ത്തിൽ തീരെ താല്പര്യമില്ലാതിരുന്ന വിഷ്‌ണു ആശുപത്രിയിൽ നിന്നുതന്നെ വിദഗ്ദ്ധമായി പുറത്തു കടക്കുകയാണ് ചെയ്‌തത്. അത്യാഹിത വിഭാഗത്തിനു മുന്നിൽ തനിക്കായി കാത്തുനിൽക്കുകയായിരുന്ന ജീപ്പിന്റെ ‘സാരഥി’യ്‌ക്ക് വിഷ്ണു നൂറിന്റെ ചുളിവുകളില്ലാത്ത രണ്ടു നോട്ടുകൾ നീട്ടി. ഒരു ചെറുപുഞ്ചിരിയോടെ സാരഥി അതു നിരസിക്കുകയാണുണ്ടായത്! “സാറ്, ആ പെണ്ണിനെ ഓട്ടോ ഇടിക്കുന്നത് കണ്ടാരുന്നോ? സഹിക്കത്തില്ലാരുന്നു!” വിഷ്‌ണു – മൗനം. “സാറെങ്കിലും ഒരുകൈ സഹായിച്ചില്ലാരുന്നെങ്കില് ആ പെണ്ണ് അവിടെക്കെടന്ന് ചോരയൊലിച്ച് തന്നെ ചത്തുപോകുമാരുന്നു! എല്ലാവമ്മാരും നോക്കിനിന്ന് കമന്റടിക്കേം മൊബൈലിൽ ഫോട്ടേട്ക്കേം ചെയ്യേല്ലാതെ ഒന്നും ചെയ്യൂല്ല!” “ഉം…” “ദൈവായിട്ടായിരിക്കും സാറിനെ അവിടെത്തിച്ചത്!” മോശപ്പെട്ട ദിനം. മാനഹാനി, ഉദരവൈഷമ്യം, അപായഭീതി, ധനനഷ്ടം… ദൈവം?! ആയിരിക്കും. ആർക്കറിയാം! വിഷ്‌ണു ഒരിളിഭ്യച്ചിരി ചിരിക്കുക മാത്രം ചെയ്‌തു. അയാൾ സാരഥിയുമായി സമീപത്തു തന്നെയുള്ള തട്ടുകടയിൽ നിന്ന് കട്ടൻ ചായ കുടിക്കുകയും അല്പനേരം കുശലാന്വേഷണങ്ങളിലേർപ്പെടുകയും ചെയ്‌തു. തന്റെ കാറിനു സമീപത്തേക്കു നടക്കുകയായിരുന്ന വിഷ്‌ണു ആ നിമിഷത്തിൽ മാത്രമായിരുന്നു കാറിന്റെ സ്ഥാനത്തെക്കുറിച്ച് ബോധവാനായിത്തീർന്നത്. ‘നോ പാർക്കിംഗ്!’ കാറിൽ നിന്നും അധികം അകലെയല്ലാതെ തന്നെ കൈകളിൽ റസീപ്റ്റ് ബുക്കും പേനയുമായി ഒരു സിവിൽ ഓഫീസർ സ്ഥാനമുറപ്പിച്ചിരുന്നു. നന്നായിരിക്കുന്നു. നൂറുരൂപാ! എങ്കിലും, ആ സിവിൽ ഓഫീസർ എത്രനല്ല മനുഷ്യൻ! അശ്രദ്ധ മൂലമാണെങ്കിലും സംഭവിച്ചുപോയ നിയമലംഘനം അതിന്റെ വകുപ്പും നടപടിക്രമങ്ങളുമുൾപ്പടെ ബോധവൽക്കരണം നടത്തുകകൂടി ചെയ്‌തിരിക്കുന്നു! പോലീസ് വകുപ്പും അടിമുടി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രിയുടെ പ്രസ്താവന പത്രത്തിൽ വായിക്കുകയുണ്ടായെങ്കിലും ചിരിച്ചു തള്ളുകയായിരുന്നു. എന്നാൽ അതു ശരിതന്നെ എന്നു ബോധ്യപ്പെട്ടിരിക്കുന്നു. ഡ്രൈവിംഗ് സീറ്റിൽ അമർന്നിരുന്ന് സീറ്റ്ബെൽറ്റ് ധരിച്ചുകൊണ്ട് കാർ സ്റ്റാർട്ടു ചെയ്‌തു. മെല്ലെ നീങ്ങിത്തുടങ്ങിയ വാഹനത്തിന്റെ മ്യൂസിക് പ്ലെയറിൽ നിന്ന് കക്കാടിന്റെ ഹൃദയത്തിൽ നിന്നുതിർന്ന വരികൾ ജി.വേണുഗോപാലിന്റെ മായിക മധുരമായ സ്വരത്തിൽ മെല്ലെയൊഴുകിക്കൊണ്ടിരുന്നു :
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020-21 കാലയളവില്‍ രോഗവ്യാപനം പോലെ തന്നെ മിക്കവരിലും ആശങ്ക സൃഷ്ടിച്ച ഒന്നാണ് മാനസിക സമ്മര്‍ദ്ദം എന്നത്. ജോലി, ബിസിനസ്, പഠനം തുടങ്ങി പല കാര്യങ്ങളേയും കോവിഡ് അവതാളത്തിലാക്കിയപ്പോള്‍ മാനസികാരോഗ്യത്തിന് കൂടിയാണ് മങ്ങലേറ്റത്. കുറച്ച് പേര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ച വാര്‍ത്തകള്‍ വരെ നാം കേട്ടു. ഇതിന് രണ്ട് വര്‍ഷം മുന്‍പ് 2018ല്‍ മാനസിക രോഗങ്ങളെ പട്ടിക തിരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇവയുടെ വിശദാംശങ്ങള്‍ ഇപ്പോഴും പലരിലേക്കും എത്തിയിട്ടില്ല. ഇന്ന് ലോക മാനസികാരോഗ്യ […] കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020-21 കാലയളവില്‍ രോഗവ്യാപനം പോലെ തന്നെ മിക്കവരിലും ആശങ്ക സൃഷ്ടിച്ച ഒന്നാണ് മാനസിക സമ്മര്‍ദ്ദം എന്നത്. ജോലി, ബിസിനസ്, പഠനം തുടങ്ങി പല കാര്യങ്ങളേയും കോവിഡ് അവതാളത്തിലാക്കിയപ്പോള്‍ മാനസികാരോഗ്യത്തിന് കൂടിയാണ് മങ്ങലേറ്റത്. കുറച്ച് പേര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ച വാര്‍ത്തകള്‍ വരെ നാം കേട്ടു. ഇതിന് രണ്ട് വര്‍ഷം മുന്‍പ് 2018ല്‍ മാനസിക രോഗങ്ങളെ പട്ടിക തിരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇവയുടെ വിശദാംശങ്ങള്‍ ഇപ്പോഴും പലരിലേക്കും എത്തിയിട്ടില്ല. ഇന്ന് ലോക മാനസികാരോഗ്യ ദിനത്തില്‍ മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട മുഖ്യകാര്യങ്ങള്‍ കൂടി അറിയാം. ഹെല്‍ത്ത് ഇന്‍ഷുറന്‍സും, കാത്തിരിപ്പ് കാലയളവും പേര് പോലെ തന്നെ മാനസികാരോഗ്യത്തിന് നല്‍കുന്ന പരിരക്ഷയാണ് മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍. ഇത്തരം പോളിസികള്‍ക്ക് കാത്തിരിപ്പ് കാലയളവുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളെ പറ്റി മിക്കവര്‍ക്കും ശരിയായ ധാരണയില്ല. മറ്റുള്ള ഇന്‍ഷുറസ് പോളിസികളേയും പോലെ രോഗനിര്‍ണ്ണയം നേരത്തെ നടത്തിയവരില്‍ പോളിസിയുടെ ഗുണം പെട്ടന്ന് കിട്ടി എന്ന് വരില്ല. ഇങ്ങനെയുള്ളവര്‍ക്ക് പോളിസിയുടെ ഗുണം ലഭിക്കണമെങ്കില്‍ അതിനായി ഒരു കാത്തിരിപ്പ് കാലയളവുണ്ടെന്നും ഇത് രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ നീളാമെന്നും കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു. കാത്തിരിപ്പ് കാലയളവ് എന്നാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും അതിന്റെ ഏതൊരു ഉപവിഭാഗത്തിലുള്ള പോളിസിക്കും ഒരു കാത്തിരിപ്പ് കാലയളവുണ്ടാകും. അതായത് വെയിറ്റിങ് പിരീഡ്. ഉദാഹരണത്തിന് നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ കീഴിൽ വരുന്ന ചില പ്രത്യേക രോഗങ്ങൾക്ക് 100 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടെങ്കില്‍ അതിന് ശേഷം മാത്രമേ ക്ലെയിമിന് അർഹതയുണ്ടാകൂ. അതിനാല്‍ തന്നെ കുറഞ്ഞ കാത്തിരിപ്പ് കാലയളവുള്ള പോളിസികള്‍ എടുക്കുന്നതാണ് ഉത്തമമെന്ന് വിദഗ്ധര്‍ പറയുന്നു. മെന്റല്‍ ഹെല്‍ത്ത് പോളിസി, ഉള്‍പ്പെടുന്നത് ഏവ? ഉത്കണ്ഠാ രോഗങ്ങള്‍, വിഷാദരോഗം, പോസ്റ്റ് ട്രൊമാറ്റിക്ക് സ്ട്രെസ് ഡിസോഡര്‍, ശ്രദ്ധക്കുറവ്/ഹൈപ്പര്‍ ആക്ടിവിറ്റി അവസ്ഥ, ബൈപോളാര്‍ ഡിസോഡര്‍, മാനസിക അസ്വസ്ഥത, സ്‌കിസോഫ്രീനിയ, ഒബ്സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നിവ മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ കീഴില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴിലാണ് ഇപ്പോള്‍ മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നത്. ജന്മനാ വൈകല്യമുള്ളവർ, ന്യൂറല്‍ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് മെന്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ലഭിക്കില്ലെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. 2018 മേയ് 29-ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും 'മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട്-2017' പാലിച്ച് മാനസികരോഗത്തിനും ഇന്‍ഷുറന്‍സ് നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നിട്ടും ഇത് പാലിക്കപ്പെട്ടില്ല. പിന്നീട്, കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 2020ലാണ് മാനസികാരോഗ്യത്തിനും ഇന്‍ഷുറന്‍സ് വേണമെന്ന് ആവശ്യമുയര്‍ന്നത്. അക്കാലത്ത് കുട്ടികളുടെ മാനസികാരോഗ്യത്തില്‍ വരെ ആശങ്കയുണ്ടാകുന്നുവെന്ന് മാതാപിതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന കുറിപ്പുകള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
ക്രൈസ്തവരുടേയും മുഹമ്മദീയരുടേയും പ്രാകൃതത്വത്തിനെതിരായി നൂറ്റാണ്ടുകളോളം ഹിന്ദുസമുദായം നിലനിന്നിട്ടുളളത്. അതിന്റെ ആത്മീയ ബിന്ദുകാരണമാണ്. പരമ്പരാഗത മതത്തെ ഉപേക്ഷിയ്ക്കന്നതിനേക്കാള്‍ നല്ലത് മരണം വരിക്കുകയാണെന്ന് പരശ്ശതം ഹിന്ദുക്കളായ വീരന്മാരും വിരതരുണികളും വെല്ലുവിളിച്ചിട്ടുണ്ട്. ആത്മീയ ബിന്ദുവിനെ പുനരുദ്ധരിച്ചാലല്ലാതെ ഹിന്ദുസമുദായത്തിന് നവചൈതന്യംവും ജീവനും കൊടുക്കാന്‍ കഴിയില്ല. ആത്മീയബിന്ദു എന്നാല്‍ സനാതന ധര്‍മ്മമാണ്. നിണം അണിഞ്ഞ വൈദേശിക മതഭ്രാന്തും ഉറപ്പില്ലാത്ത വിശ്വാസങ്ങളും വായ്പക്കെടുത്ത ആശയങ്ങളെ ആധാരമാക്കിയുളള ആധുനികസംസ്‌കാരവും ഹിന്ദുമതത്തെ ആത്മരക്ഷ തേടാന്‍ ഉളള പതനത്തില്‍ എത്തിച്ചിരിക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ ഹിന്ദുസമുദായം സ്വന്തം ശക്തി മറക്കുകയെന്നുളള രോഗത്തിന് ഇരയായിരിക്കുന്നു. ഹിന്ദു സമുദായം ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള്‍ വൈദേശികമായ ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും അളവുകോല്‍ വച്ചു കൊണ്ട് മാത്രം സ്വന്തം പൈതൃകത്തെ വിലയിരുത്തുന്നത് തെറ്റായിരിക്കും. നേരെ മറിച്ച് സ്വന്തം ആശയങ്ങളും ആദര്‍ശങ്ങളും കൊണ്ട് വൈദേശികാശയങ്ങളെ സ്പുടംചെയ്ത് എടുക്കുകയാണ് ഹിന്ദുസമുദായത്തിന് ആത്മവിശ്വാസം ഉണ്ടവുകയും ഹിന്ദുകളുടെ പൈതൃകത്തില്‍ അഭിമാനം ജനിക്കുകയും ചെയ്യും. ഹിന്ദുസമുദായം അവനവനെതന്നെ മറക്കുന്നതിന്റെ ലക്ഷണമാണ് ”ഏകം സദ്‌വിപ്രാബഹുധാവദന്തി” എന്നുള്ള വേദവാക്യത്തിനെ ഏകദൈവവിശ്വാസമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. ഈ ദുര്‍വ്യാഖ്യാനത്തിന്റെ പ്രേരകശക്തിയാല്‍ ”സര്‍വ്വധര്‍മ്മസമഭാവം” എന്നുള്ള മുദ്രാവാക്യം വഴി ക്രിസ്തുമതത്തിനും മുഹമ്മദീയമതത്തിനും കീഴടങ്ങുന്ന മനോഭാവമാണ് ഹിന്ദുക്കളില്‍ ഉളവാക്കിയത്.അനുകരണഭ്രമവും ഇതിന്റെ പിന്നിലുണ്ട്. ആദിഗ്രന്ഥത്തിന്റെ ഉപനിഷത്ത് സമാനമായ ആത്മീയതയെ ഏകദൈവവിശ്വാസമാകുന്ന മൂശയിലിട്ടുവാര്‍ക്കാന്‍ സിക്കുമതമേലധ്യക്ഷന്മാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതും ഇങ്ങനെയാണ്. സനാതനധര്‍മ്മം ഒരു പ്രവാചകനെ പിടിച്ച് സത്യം ചെയ്യുകയോ ഒരു കിതാബിന് സത്യത്തിന്റെ കുത്തക വകവച്ചുകൊടുക്കുകയോ അനേകം കള്ളദൈവങ്ങള്‍ക്ക് എതിരായി ഒരു നല്ലദൈവത്തെ ഉയര്‍ത്തിപ്പിടിക്കുകയോ നിത്യനരകത്തില്‍നിന്ന് നിത്യസ്വര്‍ഗ്ഗത്തിലേക്ക് രക്ഷപ്പെടാന്‍ ഒരു പ്രവാചകന്റെ സഹായം തേടുകയോ ചെയ്യാത്തതിനാല്‍ ക്രൈസ്തവരും മുഹമ്മദീയരും സനാതന ധര്‍മ്മത്തെ അരാചകത്വമായി കണക്കാക്കുന്നത്. ഒരു സോവിയറ്റ് പൗരന് ജനാധിപത്യസമ്പ്രദായത്തിന്റെ പ്രവര്‍ത്തനം മനസ്സിലാകാത്തതുപോലെ ഒരു ഏകദൈവവിശ്വാസി സനാതനധര്‍മ്മത്തിന്റെ ആത്മീയസ്വാതന്ത്ര്യലെത്തുമ്പോള്‍ അയാളെ സ്ഥലജലഭ്രമം പിടികൂടുന്നു. സനാതന ധര്‍മ്മത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ക്രിസ്തുമതവും ഇസ്ലാമതവും പുഷ്പിക്കാത്ത അബോധാവസ്ഥയില്‍ നിന്ന് ഇരുണ്ടപ്രേരകശക്തികളെ വലിച്ചെടുക്കുകയും ബാഹ്യമനസ്സില്‍ മാത്രം നെയ്‌തെടുക്കുകയും ചെയ്ത സാമഗ്രികളാണെന്നു കാണാം. സനാതനധര്‍മ്മം ആത്മപരിശോധനയ്ക്കും ആത്മശുദ്ധീകരണത്തിനും ആത്മോന്നതിക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. ഇസ്ലാമും ക്രിസ്തുമതവുമാകട്ടെ ആത്മത്തിനെ തരിപ്പിക്കുവാനും സ്വയം ന്യായീകരിക്കുവാനും സ്വന്തം മേന്മയ്ക്കുംവേണ്ടി നിലകൊള്ളുന്നു. കേവലം സത്യത്തിനും നന്മയ്ക്കും സൗന്ദര്യത്തിനും ശക്തിക്കും വേണ്ടിയുള്ള മനുഷ്യാത്മാവിന്റെ ദാഹം എല്ലാമനുഷ്യരിലും എല്ലാകാലത്തും എല്ലായ്‌പ്പോഴും അന്തര്‍ലീനമായി കിടക്കുന്നുണ്ടെന്നും സര്‍വ്വത്രികമായ പ്രകൃതിയുടേയും മനുഷ്യന്റേയും ദൗര്‍ബല്യങ്ങള്‍ കീഴടക്കി തന്റേയും പ്രപഞ്ചത്തിന്റേയും യജമാനനായിതീരുന്നതുവരെ ആത്മീയമായ ദാഹം ശമിക്കുകയില്ലെന്നും ആത്മജാഞാനമാണ് ലോകജ്ഞാനത്തിന്റേയും ഈശ്വരജ്ഞാനത്തിന്റേയും മാര്‍ഗ്ഗമെന്നും സനാതന ധര്‍മ്മം വിശ്വസിക്കുന്നു. ആത്മീയജ്ഞാനം തേടുന്നവരായി എത്രപേരുണ്ടോ അത്രയും ആത്മീയഅന്വേഷണമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുമെന്നും ഏതെങ്കിലും ഏകമായ വരട്ടുതത്വത്തില്‍ അധിഷ്ഠിതമല്ല ആത്മീയജ്ഞാനാന്വേഷണമെന്നുംകൂടി സനാതനധര്‍മ്മം ഉദ്‌ഘോഷിക്കുന്നു. സനാതനധര്‍മ്മത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള സാര്‍വ്വത്രികതയുടെ അടിസ്ഥാനം മേല്‍പ്പറഞ്ഞതാണ്. എല്ലാവര്‍ക്കും ഒരേ അച്ചിട്ടിലിട്ടുവാര്‍ത്തതും ഒരേകമ്മട്ടത്തിലടിച്ചതുമായ ക്രിസ്തുമതത്തിന്റേയും ഇസ്ലാമതത്തിന്റേയും കൃത്രിമമായ സാര്‍വ്വത്രികതയ്ക്ക് എതിരാണിത്. എല്ലാ ദിക്കിലും എല്ലാറ്റിലും ഈശ്വരചൈതന്യം കാണുകയും അതിനാല്‍ ചുറ്റുപാടും എണ്ണമറ്റ ദേവന്മാരേയും ദേവിമാരേയും ആരാധിക്കുകയും ഹിന്ദുബോധത്തില്‍ അന്തര്‍ലീനമായി കിടക്കുകയും ചെയ്യുന്ന ഒന്നാണ് സനാതനധര്‍മ്മം. ഇതിനെ ബഹുദൈവപൂജയായി മൗലവിമാരും ക്രിസ്തുമത പ്രചാരകന്മാരും ആക്ഷേപിക്കുന്നു. എന്നല്‍ ഈ ആക്ഷേപം ആത്മീയതയെ മനസിലാക്കാന്‍ കഴിയാത്ത ഏക ദൈവവിശ്വാസിയുടെ ഭാഷമാത്രമാണ്. ഏകദൈവവിശ്വാസം മുഖംമൂടിയണിഞ്ഞ ഭൗതീകവാദമാണ്. അത് പ്രപഞ്ചത്തിന്റെ പുറത്തുള്ള ഒന്നായി ദൈവത്തിനെ കാണുന്നു. ഈ ഏകദൈവത്തിന്റെ സ്ഥാനത്ത് അധികം താമസിയാതെ ഒരു പ്രവാചകന്‍ വരുന്നതുകാണാം. പിന്നീടവടവിടെത്തന്നെ മതസാമ്പ്രാജ്യത്വത്തിന്റെ പള്ളിയും വരുന്നതുകാണാം. അനേകം ദേവന്മാരുടേയും ദേവിമാരുടേയും സങ്കല്പമാണ് ഹിന്ദുമതബോധം. ഇവരില്‍ പലര്‍ക്കും വ്യക്തമായ രൂപങ്ങളുണ്ട്. സൂര്യന്‍, അഗ്നി, മാരുതി, മുതലായവ ഉദാഹരണങ്ങളാണ്. പദാര്‍ത്ഥവും ആത്മാവും പരസ്പരം പൊരുത്തപ്പെടാത്തവയായി സനാതനധര്‍മ്മം കരുതാത്തതിനാല്‍ ആത്മീയമായ ഒരു ഇതിവൃത്തത്തിന് അനേകം രൂപങ്ങള്‍ കല്പിക്കുന്നു. മനുഷ്യന്റെ മനസ്സിന് എത്താന്‍ കഴിയാത്ത ഉല്‍പ്പത്തി സ്ഥാനങ്ങളിലാണ് വിഗ്രഹങ്ങളുടെ രൂപവിശേഷങ്ങള്‍ ജനിക്കുന്നത്. ഇവയില്‍കൂടിയത്രേ പഞ്ചേന്ദ്രിയങ്ങളുടെ കെട്ടുപാടുകളില്‍കിടക്കുന്ന മനസ് ഉന്നതമായ ആത്മീയ ജ്ഞാനത്തില്‍ എത്തിച്ചേരുന്നത്. അനേകദൈവവിശ്വാസത്തില്‍കൂടിയും വിഗ്രഹാരാധനയില്‍കൂടിയുമാണ് മനുഷ്യന്റെ ആത്മീയബോധം പ്രകടമാക്കപ്പെട്ടതെന്ന് ചരിത്രം തെളിയിക്കുന്നു. ഇങ്ങനെയുള്ള ഒരു ഘട്ടത്തിന്റെ ശേഷമാണ് ക്രിസ്തുമതവും, ഇസ്ലാംമതവും പ്രാചീനമതങ്ങളെ നശിപ്പിച്ചതും ഗണ്യമായ ജനവിഭാഗങ്ങളുടെമേല്‍ ഏകദൈവഭൗതികവാദം അടിച്ചേല്‍പ്പിച്ചതും. അനേകം പൗരാണിക സ്ഥാപനങ്ങളും മേന്മയും നിലനിര്‍ത്തുന്ന ഹിന്ദുമതം ഏഷ്യയിലും ആഫ്രിക്കയിലും, അമേരിക്കയിലും, യൂറോപ്പിലുമുള്ള ജനങ്ങളെ ഏകദൈവവിശ്വാസം വലിച്ചെറിയാനും അവരുടെ പഴയ ബഹുദൈവവിശ്വാസം വീണ്ടെടുക്കാനും സഹായിക്കണം. ക്രിസ്തുമതത്തിന്റേയും, ഇസ്ലാംമതത്തിന്റേയും സാമ്രാജ്യ നുകത്തില്‍നിന്ന് അവര്‍ക്ക് സാംസ്‌കാരിക മോചനം കിട്ടാനുള്ള മാര്‍ഗ്ഗം ഇതുമാത്രമാണ്. ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റേയും ഏകദൈവവിശ്വാസം ആത്മീയപുരോഗതിയുടെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നുവെന്നു മാത്രമല്ല, മനുഷ്യസമുദായത്തെ പരസ്പരം പോരാടുന്നു വിഭാഗങ്ങളായി വേര്‍തിരിക്കുകയും ചെയ്യുന്നു. ഇവര്‍ തമ്മില്‍ കാഫര്‍ എന്നും അവിശ്വാസി എന്നും മറ്റുമുള്ള വെറുപ്പിന്റെ മുഴങ്ങുന്നത് ഇപ്രകാരമാണല്ലോ. അപ്പോസ്തലന്മാരേയും പ്രവാചകന്മാരേയും സന്യാസിമാരേയും സൂഫികളേയും പറ്റിയുള്ള കെട്ടുകഥകളും ജാലവിദ്യകളും കെട്ടിചമച്ച് ഇവരുടെ ചെരുപ്പ്, ഉടുപ്പ്, അന്ത്യാവരണം എന്നിവയില്‍ ദൈവീകതകണ്ടെത്തുന്ന രീതിയാണ് വാസ്തവത്തില്‍ ഏറ്റവുംമോശമായ വിഗ്രഹാരാധന. അവിശ്വാസികളുടെ വിഗ്രഹങ്ങള്‍ മേല്‍പറഞ്ഞവിധം ജാലവിദ്യകള്‍ കാണിക്കാത്തതിനാല്‍ അവയെ ഇവര്‍ തല്ലിതകര്‍ക്കുന്നു. സര്‍വ്വശക്തനായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തില്‍ സകലതിന്റേയും സൃഷ്ടികര്‍ത്താവായി വര്‍ത്തിക്കുന്നു എന്നുള്ള ദിക്കില്‍നിന്ന് തത്വജ്ഞാനം തുടങ്ങാത്തതുകൊണ്ട് ഹിന്ദു മഹര്‍ഷിമാര്‍ക്ക് സാര്‍വ്വത്രികമായ ആത്മീയതയുടെ എല്ലാ ഉറവിടങ്ങളില്‍ നിന്നും അറിവ് തേടാന്‍ കഴിയുന്നു. അവരുടെ തുടക്കം മനുഷ്യന്‍ എന്നുള്ള ജീവിയില്‍നിന്നാണ്. അതിനാലാണ് ഹിന്ദുമതസാഹിത്യത്തില്‍ മനഃശാസ്ത്രത്തിന്റെ സാംങ്കേതിക പ്രയോഗങ്ങള്‍ കാണുന്നത്. ഹിന്ദുമഹര്‍ഷിമാര്‍ മനുഷ്യബോധത്തിന്റെ ഉള്ളില്‍ കടന്നുചെന്ന് അന്വേഷണം നടത്തിയതിനാല്‍ മനുഷ്യത്വത്തിന്റെ ഔന്നത്യം കണ്ടെത്താന്‍ സാധിച്ചു. ഈശ്വരവിശ്വാസത്തിന്റെ ഭാഷയില്‍ ഹിന്ദുമതത്തിലെ ആത്മീയത സംസാരിക്കാറേയില്ല. ഉപനിഷത്തുകളോ ജൈനമതമോ ബുദ്ധമതമോ ഹിന്ദുദര്‍ശനങ്ങളുടെ ആറ് പദ്ധതികളോ, ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവും വിധികര്‍ത്താവും ആണെന്ന് കരുതുന്നില്ല ഹിന്ദുവിന്റെ ആത്മീയത മനുഷ്യത്വത്തില്‍നിന്ന് ഒരിക്കലും വിട്ടുമാറിയിട്ടുമില്ല. മനുഷ്യത്വത്തിന് ഏറ്റവും ഉന്നതമായ അര്‍ത്ഥവും ഭാവവും കൊടുക്കുകയാണ് അത് ചെയ്തത്. ക്രൈസ്തവ മിസ്റ്റിക്കുകളും മുസ്ലീം സൂഫിമാരും ആത്മപരിശോധന നടത്തുകയും അടിമത്വത്തില്‍നിന്നുള്ള മോചനത്തിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവര്‍ സാര്‍വ്വത്രികമായ ആത്മീയതയുടെ മാര്‍ഗ്ഗത്തില്‍കൂടി സഞ്ചരിക്കുകയാണ് ചെയ്തത്. എന്നാല്‍ ക്രൈസ്തവമുസ്ലീം മതപുരോഹിതന്മാര്‍ ഭരണകൂടത്തെ ഉപയോഗിച്ച് മിസ്റ്റിസിസ്സത്തേയും സൂഫിസത്തേയും അടിച്ചമര്‍ത്തി. കാലക്രമത്തില്‍ മിസ്റ്റിക്കുകളും സൂഫികളും സാമ്രാജ്യത്തിന്റെ കീഴിലുള്ള പള്ളികളുടെ സേവകന്മാരായി തീര്‍ന്നു. ക്രൈസ്തവമിസ്റ്റിക്കുകളേയും സൂഫിസത്തേയും രക്ഷിയ്ക്കുകയെന്നത് ഹിന്ദു ആത്മീയതയുടെ കടമയാണ്. ഇപ്രകാരമാണ് ഹിന്ദു സമുദായവും ക്രൈസ്തവസമുദായവും മുസ്ലീം സമുദായവും തമ്മില്‍ യോജിക്കേണ്ടത്. ക്രൈസ്തവമതത്തിന്റേയും അപ്പോസ്തന്മാരുടേയും ഇസ്ലാമിക പ്രവാചകന്റേയും ഉത്ഭവം പഠിച്ചാല്‍ മാത്രമേ ക്രിസ്ത്യന്‍ മുസ്ലീം പള്ളികളുടെ യഥാര്‍ത്ഥസ്വഭാവം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഇപ്രകാരം പഠിച്ചാല്‍ മേല്‍പറഞ്ഞവ രണ്ടും മതങ്ങളല്ലെന്നും സാമ്രാജ്യത്വത്തിന്റെ മോഹങ്ങള്‍ നിറഞ്ഞ രാഷ്ട്രീയാദര്‍ശങ്ങള്‍ മാത്രമാണെന്നും മനസ്സിലാക്കാന്‍ സാധിക്കും. വാള് ഉപയോഗിച്ച് ലോകത്തിന്റെ ഗണ്യമായ ഭാഗങ്ങള്‍ പിടിച്ചടക്കിയതോടുകൂടി അവരുടെ കൊതി വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവസഭയേയും ഇസ്ലാമിനേയും സനാതനധര്‍മ്മത്തില്‍പ്പെട്ട വിഭാഗങ്ങളെപ്പോലെ മതങ്ങളായി ഹിന്ദുസമുദായം കണക്കാക്കിയത് തെറ്റായിപോയി. ഹിന്ദുസമുദായത്തിന് വ്യവസ്ഥാപിതമായ ഒരു പള്ളിയോ ഭരണകൂടമോ ഉണ്ടായിട്ടില്ല. ഹിന്ദു സമുദായം ഒരു മതേതരസമുദായമായിരുന്നു. ഇപ്പോഴത്തെ ഭരണവര്‍ഗ്ഗം മതേതരത്വത്തെപ്പറ്റി ചെയ്യുന്ന പ്രസംഗങ്ങള്‍ ഒന്നും ഹിന്ദുസമുദായത്തിന് ആവശ്യമില്ല. വിഭാഗീയതയുടേയും മതപരമായ ഭരണകൂടത്തിന്റേയും പക്ഷപാതികള്‍ ആയ ക്രൈസ്തവസഭയോടും ഇസ്ലാമിനോടും ആണ് ഈതരം പ്രസംഗങ്ങള്‍ ചെയ്യേണ്ടത്. മതേതരത്വത്തെപ്പറ്റി ഭരണവര്‍ഗ്ഗം ഈ കൂട്ടരോട് പ്രസംഗിയ്ക്കാത്തത് അവര്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പ്രീണിപ്പിയ്ക്കുന്ന ആളുകള്‍ ആയതുകൊണ്ടാണ്. ഇസ്ലാമിക വര്‍ഗ്ഗീയതയെ തോല്പിക്കാന്‍ കഴിയാത്തതിന്റെ നിരാശകൊണ്ട് ദേശീയപ്രസ്ഥാനം. പ്രത്യേകിച്ച് അതിലെ ഇടതുപക്ഷം, ഹിന്ദു വര്‍ഗ്ഗീയതയുടെ തലയില്‍ പഴിചാരുകയാണ്. ഇതിന്റെ ഫലമായി ഇന്ന് ഇന്ത്യന്‍ മതേതരത്വം എന്നത് ഹൈന്ദവവിരോധമായി രൂപം മാറിയിരിക്കുന്നു. ഇവര്‍ ക്രൈസ്തവ-ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ മുന്നണിപ്പടയും ആവാറുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ ഹിന്ദു സമുദായത്തിന്റെ ഒരു ഭാഗം മാത്രമായ സിക്കുസമുദായത്തിന്റെ മേല്‍ മേധാവിത്വം ചുമത്താനും ഗുരുദ്വാരകളേയും അവയിലെ ധനത്തേയും നിയന്ത്രിയ്ക്കാനും ഇസ്ലാമികസ്വാധീനമുള്ള അകാലിഗ്രൂപ്പിനെ മേല്‍പറഞ്ഞവര്‍ പ്രോത്സാഹിപ്പിയ്ക്കുന്നുമുണ്ട്. ഈ സത്യസന്ധമല്ലാത്ത മതേതരത്വത്തെ കള്ളക്കമ്മട്ടത്തില്‍ അടിച്ച നാണയം എന്ന നിലയില്‍ ഹിന്ദു സമുദായം തള്ളിക്കളയണം. സ്വന്തം രാജ്യത്തിന്റെ ഹിന്ദു സമുദായത്തിനെ ഒരു ന്യൂനപക്ഷമാക്കി അധഃപതിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കള്ളക്കളിയെ തോല്പിക്കാനുള്ള മാര്‍ഗ്ഗം ഇതുമാത്രമാണ്. ഹിന്ദുസമുദായത്തിന്റെ ദേശീയതയെന്നാല്‍ വര്‍ഗ്ഗീയതയാണെന്ന് വരുത്തികൂട്ടാന്‍ ശ്രമിക്കുന്ന മതേതരവാദികളെ ”തഗ്ഗുകള്‍” എന്നല്ലാതെ വിളിയ്ക്കാന്‍ പ്രയാസമുണ്ട്. ഇങ്ങിനെയുള്ളവരുടെ മുഖംമൂടി പിച്ചിചീന്തി അവരെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണ്? ക്രൈസ്തവ സഭയേയും ഇസ്ലാമിനേയും സര്‍വ്വധര്‍മ്മസമഭാവത്തോടുകൂടി കാണണമെന്നുള്ള മുദ്രാവാക്യമാണ് ഹിന്ദുബുദ്ധിജീവികള്‍ ഇപ്പോഴും മുഴക്കുന്നത്. സ്വന്തം സനാതനധര്‍മ്മത്തെപോലെതന്നെ നല്ല മതങ്ങളാണ് ക്രൈസ്തവസഭയും ഇസ്ലാമും എന്ന് ഈഹിന്ദു ബുദ്ധിജീവികള്‍ പറയുന്നു. ഹിന്ദുക്കളുടെ വേദപുസ്തകങ്ങളില്‍നിന്നും ബൈബിളില്‍നിന്നും ഖുറാനില്‍നിന്നും ഉദ്ധരണികള്‍ എടുത്ത് മൂന്നിന്റേയും മൗലികമായ ഐക്യത്തെപ്പറ്റി പ്രസംഗിയ്ക്കുന്ന പണ്ഡിതന്മാര്‍ എത്ര വേണമെങ്കിലും ഉണ്ട്. പ്രസ്തുത കാര്യത്തോട് യോജിക്കാത്തവരെ ഹിന്ദുസമുദായത്തിലെ ബുദ്ധിജീവികളുടെ വൃത്തങ്ങളില്‍നിന്ന് ബഹിഷ്‌കരിയ്ക്കുകപോലും ചെയ്യുന്നു. ഇങ്ങിനെയുള്ളവരെ ഹിന്ദുക്കളായ രാഷ്ട്രീയക്കാര്‍ പകര്‍ച്ചവ്യാധി പിടിപ്പെട്ടവരെപോലെ ദൂരെ മാറ്റിനിര്‍ത്തുന്നു. അല്ലെങ്കില്‍ ക്രിസ്ത്യാനികളുടേയും മുസ്ലീംകളുടേയും വോട്ടുകള്‍ നഷ്ടപ്പെടുമല്ലോ. എന്നാല്‍ മുല്ലയോ പാതിരിയോ ഈ ആശയത്തിനോട് യോജിച്ചുകൊള്ളണമെന്നില്ല. ഇവര്‍ ഓരോരുത്തരും, തന്റെ, തന്റെ മതമാണ് ഉത്തമമെന്നും അവ സനാതനധര്‍മ്മത്തിനോട് സമാനമായികാണുന്നത്. തെറ്റാണെന്നും ഉല്‍ഘോഷിയ്ക്കുന്നു. സര്‍വ്വധര്‍മ്മസമഭാവം എന്നുള്ള ഹിന്ദുവിന്റെ ആശയത്തെ നിഷേധിയ്ക്കാതെതന്നെ ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ തകര്‍ത്തുകൊണ്ട് ശക്തിയും പണവും ഉള്‍പ്പെടെ എല്ലാ മാര്‍ഗ്ഗങ്ങളില്‍കൂടിയും തങ്ങള്‍ ഹിന്ദു സമുദായത്തിന് കഴിയില്ല എന്നതാണ് മുല്ലയുടേയും പാതിരിയുടേയും നിലപാട്. മതപരിവര്‍ത്തനത്തോടുള്ള ഹിന്ദുക്കളുടെ എതിര്‍പ്പ് അവരെതന്നെ കപടബുദ്ധികളായി തൊലിയുരിച്ചുകാട്ടുന്നുവെന്നാണ് മുല്ലയും പാതിരിയും അവകാശപ്പെടുന്നത്. ക്രൈസ്തവസഭയ്‌ക്കോ ഇസ്ലാമിനോ ഇന്ത്യയില്‍ രാഷ്ട്രീയാധികാരം കിട്ടിയാല്‍ ഹിന്ദുക്കളുടെ സ്ഥിതി എന്തായിതീരുമെന്നാണ് വിചാരിക്കേണ്ടത്? മുല്ലയും പാതിരിയും ഈ കാര്യം മറച്ചുവെയ്ക്കുന്നില്ല. ”എല്ലാദേശങ്ങളും അള്ളാഹു പ്രവാചകനെ ഏല്പിച്ചിരിക്കുകയാണ്. ഇന്ത്യയും അങ്ങിനെ തന്നെ. ഈ രാജ്യത്തെ ഇസ്ലാം ആക്കണമെന്നാണ് അള്ളാഹു ശാസിച്ചിട്ടുള്ളത്. ശരി അപ്രകാരം വിഗ്രഹാരാധന നിഷിദ്ധമാണ്. ഇന്ത്യയിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കേണ്ടിയിരിക്കുന്നു. ഈ വിഗ്രഹങ്ങള്‍ ഇരിയ്ക്കുന്ന ദേവാലയങ്ങള്‍ പള്ളികളായി മാറ്റുകയെന്നതാണ് നമ്മുടെ കടമ. ഇന്ത്യയിലെ എല്ലാ കാഫറുകളോടും ഇസ്ലാമില്‍ സന്മനസ്സോടു കുടിച്ചേരാന്‍ നമുക്ക് ഉപദേശിക്കാം. അവര്‍ അങ്ങിനെ ചെയ്തില്ലെങ്കില്‍ ബലം പ്രയോഗിയ്ക്കുകയല്ലാതെ നിവൃത്തിയില്ല”- ഇതാണ് അവരുടെ നില. മേല്‍പറഞ്ഞ സമീപനത്തെപറ്റി ഏതെങ്കിലും ഹിന്ദു പ്രതിഷേധിയ്ക്കുകയാണെങ്കില്‍ മുല്ല ബഹളംകൂട്ടുമെന്ന് തീര്‍ച്ചയാണ്. മുല്ലയും അയാളുടെ ആള്‍ക്കാരുംകൂടി ഇങ്ങനെ ചോദിക്കും:- ”ഞങ്ങളുടെ മതപുസ്തകങ്ങളില്‍ എഴുതിയത് ഞങ്ങള്‍ വിശ്വസിക്കുകയും നടപ്പാക്കുകയും ചെയ്യരുത് എന്നാണോ നിങ്ങള്‍ പറയുന്നത്? എന്തൊരുതരം ഹിന്ദുക്കളാണ് നിങ്ങള്‍? പണ്ഡിറ്റ് സുന്ദരലാല്‍, രാഹുല്‍ സംകൃത്യായന്‍, വിനോബഭാവെ മുതലായ നിങ്ങളുടെ തന്നെ മഹര്‍ഷിമാരും പണ്ഡിതന്മാരും ഇസ്ലാമിന്റെ മഹത്വത്തെപറ്റി എഴുതിയിട്ടുള്ള പുസ്തകങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? ഇത്രയും കൊല്ലങ്ങള്‍ രാവും പകലും നിങ്ങളുടെ സ്വന്തം നേതാക്കന്മാര്‍ സര്‍വ്വധര്‍മ്മസമഭാവത്തെപ്പറ്റി ചെയ്തിട്ടുള്ള പ്രസംഗങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ? നിങ്ങള്‍ മതേതരസ്വഭാവക്കാര്‍ അല്ലെന്നാണല്ലോ വന്നുകൂടിയിട്ടുള്ളത്? ഭരണഘടനയില്‍ ഉറപ്പ് നല്‍കിയിട്ടുള്ള മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഹിന്ദു വര്‍ഗ്ഗീയവാദികളാണ് നിങ്ങളെന്ന് ഇതെല്ലാം കാണുമ്പോള്‍ തോന്നിപ്പോകുന്നു. സങ്കുചിതമായ ഹിന്ദുവര്‍ഗ്ഗീയവാദം ഉപേക്ഷിയ്ക്കുകയും ഹിന്ദു ധര്‍മ്മത്തോട് നീതി പുലര്‍ത്തുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഞങ്ങള്‍ ഇസ്ലാമിക തത്വങ്ങളോട് നീതി പുലര്‍ത്തുമെന്ന കാര്യത്തെപറ്റി യാതൊരു സംശയവും വിചാരിക്കേണ്ടതില്ല. ഇപ്രകാരമാണ് നമ്മുടെ രണ്ടുമതങ്ങളും സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടത്. അവസാനം ഇവയില്‍ സത്യമായത് വിജയം വരിയക്കും.” പാതിരിയും ഇതേ ശൈലിയില്‍ സംസാരിക്കുന്നത് കേള്‍ക്കാം. പക്ഷെ, മുല്ലയുടെ പ്രാകൃതമായ ഭാഷ പാതിരി ഉപയോഗിയ്ക്കുകയില്ലെന്ന് മാത്രമേയുള്ളൂ. പെരുമാറ്റത്തിലും പാതിരി മുല്ലയേക്കാള്‍ സംസ്‌കാരസമ്പന്നന്‍ ആയിരിക്കും. ഇദ്ദേഹത്തിന്റെ വില്പനസമ്പ്രദായത്തിന് കൂടുതല്‍ പക്വതയുണ്ടാവും. മുല്ലയുടെ സ്വഭാവം അക്രമപ്രസക്തമാണ്. ഇസ്ലാമികലോകം മുഴുവനും അയാളെ അനുകൂലിക്കുമെന്ന് അയാള്‍ക്ക് അറിയാം. ഇസ്ലാമികൈക്യം കണ്ടാല്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന് പേടിയുണ്ടെന്നും അയാള്‍ക്കു അറിയാം. ഹിന്ദുസമുദായംതന്നെ വാര്‍ത്തെടുത്ത മുദ്രാവാക്യത്തിന്റെ കെണിയില്‍ അവര്‍ സ്വയം അകപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരായ അഞ്ചാം പത്തികള്‍ക്ക് വികസനസ്വാതന്ത്ര്യം കൊടുത്ത ജനാധിപത്യസമുദായവും ഈ തരത്തിലുള്ള കെണിയില്‍ തന്നെയാണ് അകപ്പെട്ടിട്ടുള്ളത്. ഇതില്‍നിന്നുള്ള രക്ഷാമാര്‍ഗ്ഗം എന്താണ്? ക്രൈസ്തവസഭയും ഇസ്ലാമും പാശ്ചാത്യസാമ്രാജ്യത്വങ്ങളുടെ അകമ്പടി സേവിച്ചുകൊണ്ടുള്ള പ്രത്യയശാസ്ത്രങ്ങളായിട്ടാണ് ഇന്ത്യയില്‍ വന്നത്. ഈ സാമ്രാജ്യത്വങ്ങള്‍ തോറ്റ് നാടുവിട്ട് ഓടിപ്പോയി. അതിനാല്‍ ഇവയെ സേവിച്ച ആശയങ്ങള്‍ക്കും ഇവിടെ സ്ഥാനം ഉണ്ടാവാന്‍ പാടില്ല. അവയേയും തോല്പിച്ച് ഓടിയ്‌ക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യരുടേയും മുഹമ്മദീയരുടേയും മേധാവിത്വത്തിന്റെ കാലത്ത് നഷ്ടപ്പെട്ട മേഖലകള്‍ ഹിന്ദുസമുദായം തിരിച്ചുപിടിയ്ക്കണം. ഹിന്ദുസമുദായത്തില്‍നിന്ന് അകന്നുപോയവരെ തിരികെകൊണ്ടുവരികയും വേണം. ഏറ്റവും പ്രാരംഭമായ കടമ ഇതാണ്. വാതില്‍ കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന്റേയും സംസ്‌കാരത്തിന്റേയും തടവുകാരായി അന്യദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന സഹോദരങ്ങളെ രക്ഷിയ്ക്കുകയെന്നതാണ് അന്തിമമായ നമ്മുടെ ചുമതല. പാശ്ചാത്യരാജ്യങ്ങളില്‍ സനാതന ധര്‍മ്മം പരത്തുവാനുള്ള അന്തരീക്ഷം ഇപ്പോള്‍ അനുകൂലമാണ് പാശ്ചാത്യരാജ്യങ്ങള്‍ ക്രൈസ്തവസഭയെ നിരാകരിയ്ക്കുകയും യുക്തിവാദവും സാര്‍വ്വത്രികതയും മാനുഷികമൂല്യങ്ങളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം ഹിന്ദുധര്‍മ്മത്തിന്റെ ആശയങ്ങളാണ്. അക്ഷരാഭ്യാസം ഇല്ലാത്തവരും പട്ടിണിക്കാരും ആയ ഇന്ത്യക്കാരെ രക്ഷിക്കാന്‍വേണ്ടിയെന്ന് അവകാശപ്പെട്ടുകൊണ്ട് ക്രൈസ്തവസഭകള്‍ വലിയ തോതില്‍ പിരിച്ചുണ്ടാക്കുന്ന പണം മുഴുവനും വൃത്തികെട്ട മതപരിവര്‍ത്തനത്തിനാണ് ഉപയോഗിയ്ക്കുന്നതെന്ന് പാശ്ചാത്യരാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് അറിയില്ല. അവിടങ്ങളില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ ഈ കാര്യം പാശ്ചാത്യരെ മനസ്സിലാക്കി കൊടുക്കണം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിദേശനയ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവസഭകള്‍ കെട്ടുപിണഞ്ഞുകിടക്കുകയാണെന്നുള്ളത് സത്യമാണ്. അമേരിക്കന്‍ ഗവണ്‍മെന്റ് മദര്‍ തെരേസയുടെ സ്ഥാപനത്തെ വളരെ ശ്രദ്ധാപൂര്‍വ്വം കെട്ടിപൊക്കി കൊണ്ടുവരുന്നത് ഇതിന്റെ സൂചനയാണ്. ഹിന്ദുസമുദായം ഇവര്‍ക്ക് മാന്യത കല്പിക്കുന്നതുകൊണ്ടാണല്ലോ പാശ്ചാത്യര്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നത്. ഈ കൂട്ടര്‍ക്ക് മാന്യത നഷ്ടപ്പെടുന്ന നിമിഷത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇവരെ ഉപേക്ഷിക്കും എന്നുള്ള കാര്യം തീര്‍ച്ചയാണ്. ഇസ്ലാമിനെ പൊട്ടിയ്ക്കാന്‍ ഇത്രതന്നെ എളുപ്പമല്ല. മതതത്വങ്ങളെ പുനഃപരിശോധിയ്ക്കുകയോ യുക്തിവാദവും സാര്‍വ്വത്രികതയും മാനുഷികമൂല്യങ്ങളും പ്രചരിപ്പിയ്ക്കുകയോ ചെയ്യാന്‍ സമ്മതിയ്ക്കാത്ത അടച്ചുറപ്പുള്ള സമുദായങ്ങളാണ് ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്ളത്. അവിടെയെല്ലാം ഭരണകൂടം ഈ വ്യവസ്ഥയ്ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട്. മതഭ്രാന്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് എതിരായി ഇസ്ലാമിക മൂലതത്വവാദികള്‍ ഭീകരമര്‍ദ്ദനം അഴിച്ചുവിട്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ചും അമേരിയ്ക്ക, ഇസ്ലാമിക മതഭ്രാന്തിനെ പ്രോത്സാഹിപ്പിയ്ക്കുന്നുമുണ്ട്. സോവിയറ്റ് യൂണിയന് എതിരായി ഉപയോഗിക്കാം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് അവര്‍ ഇങ്ങിനെ ചെയ്യുന്നത്. ഇസ്ലാമികരാജ്യങ്ങളില്‍ കൂരിരുട്ട് വ്യാപിച്ചിരിക്കുന്നു. ജനത്തിന്റെ മോചനത്തെപ്പറ്റി വലിയ ആശയ്‌ക്കൊന്നും വഴിയില്ല. അടച്ചുറപ്പുള്ള ഒരു സമുദായത്തില്‍ മൂലതത്വവാദം കുത്തിപ്പൊക്കുന്നത് ആസന്നമായ നാശത്തിന്റെയും സംഭ്രമത്തിന്റേയും ലക്ഷണമാണ്. പണ്ട് പ്രോട്ടസ്റ്റാണ്ട് പ്രസ്ഥാനത്തിന്റെ രൂപത്തില്‍ യൂറോപ്പില്‍ പൊന്തിവന്ന ക്രൈസ്തവമൂലതത്വവാദപ്രസ്ഥാനം നാശത്തിന്റെ വിത്ത് വിതച്ചുവല്ലോ. മൂലതത്വവാദം എപ്പോഴും സംസ്‌കാരത്തിന്റെ ഉള്ളിലുള്ള പ്രാകൃതാവസ്ഥയെയാണ് പുറത്തുകൊണ്ടുവരുന്നത്. മുഹമ്മദീയരില്‍പ്പെട്ട അനേകം വിദ്യാര്‍ത്ഥികളും പണ്ഡിതന്മാരും ശാസ്ത്രകാരന്മാരും ബുദ്ധിജീവികളും ഇസ്ലാമിക രാജ്യങ്ങളില്‍ നില്ക്കക്കള്ളിയില്ലാതെ ഇന്ത്യയിലേക്ക് ഓടിവരുന്നുണ്ട്. ഇത് വളക്കൂറുള്ള മണ്ണാണ്. ഹിന്ദുസമുദായത്തിന് ഇവിടെ വിത്തുകള്‍ വിതയ്ക്കാം. കാലാന്തരത്തില്‍ ഇവ മരങ്ങളായി തീര്‍ന്ന് പഴങ്ങള്‍ തരാതിരിയ്ക്കുകയില്ല. ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള ഈ അഭയാര്‍ത്ഥികളെ ഒരു കാര്യം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അവരുടെ രാജ്യങ്ങളിലെ രാഷ്ട്രീയത്തിന് മാത്രമല്ല വക്രത സംഭവിച്ചിട്ടുള്ളത്. ഇസ്ലാമിക സംസ്‌കാരം തന്നെ അവരുടെ സമുദായത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. ഹിന്ദുസമുദായത്തിന് അടിയന്തിരവും അന്തിമവും ആയ ഈ കടമകള്‍ നിറവേറ്റാന്‍ കഴിയണമെങ്കില്‍ സ്വന്തം പൈതൃകത്തെപ്പറ്റി ബോധം ഉണ്ടാവുകയും സ്വന്തം ആത്മീയകേന്ദ്രത്തെ പുനര്‍ജ്ജീവിപ്പിയ്ക്കുകയും ചെയ്യണം. ബാക്കിയുള്ളവയെല്ലാം തനിയെ ഉണ്ടായിക്കൊള്ളും. ShareTweetSend Related Posts ഉത്തിഷ്ഠത ജാഗ്രത വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍ ഉത്തിഷ്ഠത ജാഗ്രത വീരസിംഹങ്ങളുടെ മഹാജയന്തി ഉത്തിഷ്ഠത ജാഗ്രത ചിന്താവിപ്ലവം Discussion about this post പുതിയ വാർത്തകൾ വിഴിഞ്ഞം സമരം: പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ഐഎ റിപ്പോര്‍ട്ട് തേടി ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹരുണ്ടെന്ന് ധനമന്ത്രി തുറമുഖം എന്തായാലും വരും; രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ല: മന്ത്രി വി അബ്ദുറഹ്മാന്‍ ഓഖി ദുരന്ത വാര്‍ഷികം: ലത്തീന്‍ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു; സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് കനത്ത സുരക്ഷ വിഴിഞ്ഞം തുറമുഖപദ്ധതി: എക്‌സ്‌പെര്‍ട്ട് സമ്മിറ്റ് പരിപാടി ധനമന്ത്രി ഉദ്ഘാടനം ചെയ്യും വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍.നിശാന്തിനിയെ നിയമിച്ചു വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു വിഴിഞ്ഞത്ത് കലാപ സാഹചര്യം ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് കെ.സുരേന്ദ്രന്‍ വിഴിഞ്ഞത്തെ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസെടുത്തു കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തുറമുഖവിരുദ്ധ സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; 35 പോലീസുകാര്‍ക്ക് പരിക്ക്
ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍..!” മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത ഒരു നോവലാണ് ഒരു ദേശത്തിന്റെ കഥ. വായനക്കാര്‍ ഇന്നും ആവേശത്തോടെ സ്വീകരിക്കുന്ന പുസ്തകത്തിന്റെ 41-ാമത്‌ പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി. സഞ്ചാര സാഹിത്യകാരനായ എസ് കെ പൊറ്റക്കാട്ടിന്റെ മാസ്റ്റര്‍ പീസ് എന്ന് പറയാവുന്ന നോവലാണിത്. ശ്രീധരന്റെ കഥ എന്നതിലുപരിയായി അതിരാണിപ്പാടത്തെ നൂറുകണക്കിന് ആള്‍ക്കാരുടെ ജീവിത കഥകൂടിയാണീ നോവല്‍ പറയുന്നത്. മലബാറിന്റെ ഹൃദയത്തില്‍ മായാത്ത മുറിവുകള്‍ ഉണ്ടാക്കിയ മാപ്പിള ലഹളയെക്കുറിച്ചും, സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുമെല്ലാം ഈ നോവലില്‍ പരാമര്‍ശമുണ്ട്. ആ വകയില്‍ ഇതൊരു ചരിത്ര നോവല്‍ ആണെന്ന് പറയാം. ഒരു ദേശത്തിന്റെ കഥ 1971ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജ്ഞാനപീഠപുരസ്‌കാരവും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും സ്വന്തമാക്കിയ 1996 ല്‍ ആണ് ഡി സി ബുക്‌സ് ആദ്യമായി നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. കഴിഞ്ഞ ഏതാനം ദശകങ്ങളില്‍ ജനിച്ച മലയാളിക്ക് മനസ്സിനോട് അടുത്ത് നില്‍ക്കുന്ന നായകകഥാപാത്രമാണ് ശ്രീധരന്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായിച്ചപ്പോള്‍ അതിലെ ദാസനോട് തോന്നിയ പ്രണയമല്ല ഒരു ദേശത്തിന്റെ കഥയിലെ ശ്രീധരനോട് തോന്നുന്നത്. മറിച്ച് ഒരു തരം ഏകതാ ബോധമാണ്. ഈ ഏകതാ ബോധമായിരിക്കണം ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ ഇത്രയും ഹൃദ്യമാക്കി തീര്‍ത്തത്. ശ്രീധരന്‍ മാത്രമല്ല സത്യവും ധര്‍മ്മവും ജീവിതശാസ്ത്രമാക്കിയ കൃഷ്ണന്‍ മാസ്റ്റര്‍ , തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വര്‍ത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്ത കുഞ്ഞിക്കേളുമേലാന്‍ , കോരന്‍ ബടഌ , കുളൂസ് പറങ്ങോടന്‍ , പെരിക്കാലന്‍ അയ്യപ്പന്‍ , ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടര്‍ , മീശക്കണാരന്‍ , കൂനന്‍ വേലു, ഞണ്ടുഗോവിന്ദന്‍ , തടിച്ചി കുങ്കിയമ്മ, വെള്ളക്കൂറ കുഞ്ഞിരാമന്‍ , കുടക്കാല്‍ ബാലന്‍ അങ്ങനെ എത്രയെത്രെ കഥാപാത്രങ്ങളാണ് മലയാളിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം ജനിച്ചു വളര്‍ന്ന അതിരാണിപ്പാടം എന്ന ഗ്രാമം സന്ദര്‍ശിക്കാനായി എത്തുന്ന ശ്രീധരനിലൂടെയാണ് കഥ വികസിക്കുന്നത്. പുതിയകാലത്തിന്റെ വിത്തുകള്‍ വീണുമുളച്ച ഗ്രാമം തന്നെയും തനിക്ക് പ്രിയപ്പെട്ടതൊക്കെയും മായിച്ചുകളഞ്ഞ പച്ചപ്പിനേയും വീടുകളെയും മനുഷ്യരേയും ശ്രീധരന്‍ ഓര്‍ത്തെടുക്കുന്നു. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവല്‍, എഴുത്തുകാരന്റെ ആത്മകഥാംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് കരുതപ്പെടുന്നു. ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകള്‍ വശ്യസുന്ദരമായി ഇതള്‍ വിരിഞ്ഞപ്പോള്‍ ഒരു ദേശത്തിന്റെ കഥ അതിരാണിപ്പാടത്തിന്റെ മാത്രം കഥയല്ലാതായി. ലോകത്തേത് ദേശത്തു ചെന്നാലും ഈ കഥാപാത്രങ്ങളെ മറ്റൊരു പേരില്‍ വേറൊരു ഭാഷ സംസാരിക്കാവുന്നരായി കണ്ടെത്താം. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് ഈ നോവലിന് വായനക്കാര്‍ നല്‍കിയതും ഇപ്പോഴും നല്‍കി വരുന്നതും.
ദേശകാലങ്ങളെ കണക്കാക്കാതെ അര്‍ഹരല്ലാത്തവര്‍ക്ക്, ബഹുമാനം കൂടാതെയും നിന്ദയോടുകൂടിയും യാതൊരു ദാനം നല്കുന്നുവോ അത് താമസമെന്ന് പറയപ്പെടുന്നു. മോഷ്ടിച്ച് സമ്പാദിച്ച മുതല്‍ മ്ലേച്ഛസ്ഥാനങ്ങളിലും വനപ്രദേശങ്ങളിലും കൂടാരങ്ങളിലും നാല്‍ക്കവലകളിലും ധര്‍മ്മകൃത്യങ്ങള്‍ക്ക് അയോഗ്യമായ മറ്റു സ്ഥലങ്ങളിലും വെച്ച് വൈകീട്ടോ രാത്രികാലങ്ങളിലോ, സ്തുതിപാഠകര്‍ പാമ്പാട്ടികള്‍ അഭിസാരികകള്‍ ചൂതാട്ടക്കാര്‍ മന്ത്രവാദിനികള്‍ തുടങ്ങിയവര്‍ക്ക് ദാനം ചെയ്യുന്നു. ആദാതാക്കളുടെ സൗന്ദര്യത്തിലും നൃത്തവൈദഗ്ദ്ധ്യത്തിലും മതിമയങ്ങിയാണ് ഈ ദാനം ചെയ്യുന്നത്. കൂടാതെ തന്നെപ്പറ്റി പാടുന്ന സ്തുതിഗീതങ്ങള്‍ കാതുകളില്‍ മധുരമായി മുഴങ്ങുന്നുണ്ടാവും; അതിന്റെ മാസ്മരികശക്തി മനസ്സിനെ വശീകരിക്കുന്നുണ്ടാവും. എന്നു തന്നെയുമല്ല ഈ അദാതാക്കള്‍ ചൂടുന്ന പുഷ്പങ്ങളുടെയും പുരട്ടുന്ന സുഗന്ധദ്രവ്യങ്ങളുടെയും പരിമളം ദാതാവില്‍ കാമോന്മാദം ഉണര്‍ത്തി ഇന്ദ്രിയവിഷയങ്ങളെ ആസ്വദിക്കുന്നതിനുള്ള ആര്‍ത്തി ഉളവാക്കുന്നു. മറ്റുള്ളവരെ കൊള്ളയടിച്ചു ലഭിച്ച ധനം അവന്‍ ദാനമായി നല്‍കുന്നു. ഇത് വധശിക്ഷ നടത്തുന്ന ആരാച്ചാന്മാര്‍ സൌജന്യമായി അന്നക്ഷേത്രം നടത്തുന്നത് പോലെയാണ്. ഈ ദാനം താമസമാണ്. ഇനിയും മറ്റൊരുവിധത്തില്‍ ആകസ്മികമായി നടക്കുന്ന ദാനത്തെപ്പറ്റി കേട്ടോള്ളൂ. അത് ഒച്ച്‌ ഇഴഞ്ഞ് അക്ഷരമുണ്ടാകുന്നതുപോലെയോ കൈകള്‍ കൂട്ടിയിടിക്കുന്നതിടയില്‍ കാക്ക അകപ്പെടുന്നതുപോലെയോ കേവലം യാദൃച്ഛികമായി സംഭവിക്കുന്നതാണ്. താമസനായ ഒരുവന്‍ ഒരു പുണ്യസ്ഥലത്ത് ഒരു ശുഭമുഹൂര്‍ത്തത്തില്‍ എത്തുന്നു. അവിടെവെച്ച് ബഹുമാന്യനായ ഒരാള്‍ താമസഗുണിയുടെ സമ്പന്നഭാവം കണ്ട് അയാളെ സമീപിച്ച് ഭിക്ഷ യാചിക്കുന്നു. ദുരഭിമാനത്താല്‍ പ്രേരിതനായി ദാനം ചെയ്യുന്നു. എന്നാല്‍ അന്തഃകരണശ്രദ്ധയില്ലാത്ത ഈ തമോഗുണി ആ ദാതാവിനെ വണങ്ങുകയോ അയാള്‍ക്ക്‌ അര്‍ഘ്യപാദ്യാദികളോ ആസനമോ നല്‍കി ആതിഥ്യമര്യാദ കാട്ടുകയോ ചെയ്യുകയില്ല. പിന്നെയല്ലേ ചന്ദനവും കളഭവും പുരട്ടി സ്വീകരിച്ചിട്ടില്ലെന്നോ നൈവേദ്യം അര്‍പ്പിച്ച് ആദരിച്ചില്ലെന്നോ അയാളെപ്പറ്റി പരിഭവം പറയുന്നത്! ഇപ്രകാരം നിര്‍മ്മര്യാദം അയാള്‍ ആദാതാവിനോട് പെരുമാറുകയും, അദ്ദേഹത്തിന്റെ പാണിതലത്തില്‍ എന്തെങ്കിലും വെച്ചുകൊടുത്ത് ഒരു കടക്കാരനെയെന്നോണം പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. ഇതിനുപുറമേ അദ്ദേഹത്തെ അവഹേളിക്കുകയും കണക്കിന് ശകാരിക്കുയും ചെയ്യുന്നു. എന്നുതന്നെയുമല്ല, താന്‍ ചെയ്ത ദാനത്തെപ്പറ്റി വീണ്ടും വീണ്ടും പറയുകയും അപ്പോഴൊക്കെ ആദാതാവിനെപ്പറ്റി അവജ്ഞയോടെ സംസാരിക്കുയും ചെയ്യുന്നു. ഈ വിധമുള്ള ദാനം താമസദാനമാണ്. ഇപ്രകാരം സാത്ത്വികവും രാജസവും താമസവുമായ ദാനലക്ഷണങ്ങള്‍ ഞാന്‍ നിനക്ക് വിശദമാക്കിത്തന്നു. അല്ലയോ അര്‍ജ്ജുന, ഇത്തരുണത്തില്‍ നിനക്ക് ഒരു സംശയം തോന്നാം. സാത്ത്വിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഒരുവനെ സംസാരബന്ധനത്തില്‍ നിന്ന് സ്വതന്ത്രമാക്കുകയുള്ളൂ എന്നുവരികില്‍ രജസ്സിന്റെയും തമസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍ വിവരിച്ചതെന്തിനാണെന്ന് നീ ചോദിച്ചേക്കാം. ഒളിഞ്ഞിരിക്കുന്ന ഒരു നിധി, കൈവശപ്പെടുത്തുന്നതിന് അത് കാക്കുന്ന ഭൂതത്തെ അടിച്ചോടിക്കണം. അഗ്നി ജ്വലിപ്പിക്കണമെങ്കില്‍ ആദ്യം അതില്‍ നിന്നുയരുന്ന പുകയുടെ ക്ലേശം അനുഭവിക്കണം. ഇതേവിധത്തില്‍ സത്ത്വത്തെ മൂടുന്ന വാതിലുകളായ രജസ്സും തമസ്സും തുറന്ന്‍ ശുദ്ധസത്ത്വത്തെ കാണിക്കുന്നതില്‍ എന്താണ് തെറ്റ്? ശ്രദ്ധ മുതല്‍ ദാനം വരെയുള്ള എല്ലാ പ്രവര്‍ത്തങ്ങളിലും മൂന്നുഗുണങ്ങളും വ്യാപരിചിരിക്കുന്നുവെന്ന് മുന്‍ ശ്ലോകങ്ങളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. യഥാര്‍ത്ഥത്തില്‍ രജസ്തമോഗുണങ്ങളെപ്പറ്റി പ്രതിപാദിക്കണമെന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ സത്ത്വഗുണത്തെ വ്യക്തമായി വിവരിക്കാന്‍ വേണ്ടി രണ്ടു ഗുണങ്ങളെക്കുറിച്ച് വിശദമായി പറയേണ്ടിവന്നു. രണ്ടു വസ്തുക്കള്‍ മറ്റു രണ്ടു വസ്തുക്കളോടൊപ്പം സ്ഥിതിചെയ്യുമ്പോള്‍ ആ രണ്ടു വസ്തുക്കളേയും അകറ്റിയാലാണ് ആദ്യത്തെ വസ്തു ശരിക്ക് ദൃശ്യമാകുന്നത്. രാത്രിയെന്നും പകലെന്നുമുള്ള സാമാന്യബോധം അകറ്റുമ്പോള്‍ മാത്രമേ അതിനിടയിലുള്ള സന്ധ്യാരൂപം വ്യക്തമായി നമ്മുക്ക് ദൃശ്യമാകൂ. അപ്രകാരം രജസ്തമോഗുണങ്ങളുടെ വിനാശത്തോടെ, സത്ത്വഗുണം മാത്രം ഉത്തമമായ അവസ്ഥയില്‍ അവശേഷിക്കുന്നു. ആകയാല്‍ സത്ത്വഗുണത്തിന്റെ മേന്മ കാണിക്കാന്‍ വേണ്ടി രജസ്തമോഗുണങ്ങളെപ്പറ്റി ഞാന്‍ വിശദീകരിച്ചു. നിനക്ക് രജസ്തമോഗുണങ്ങളെ തള്ളിക്കളഞ്ഞിട്ടു സത്ത്വഗുണത്തെ ആശ്രയിച്ചു നിന്റെ ലക്ഷ്യം കൈവരിക്കാം. നീ എല്ലാ യജ്ഞങ്ങളും മറ്റു കര്‍മ്മങ്ങളും ശുദ്ധ സത്ത്വഗുണത്തിന്റെ ചിത്തവൃത്തിയോടെ ചെയ്യുകയാണെങ്കില്‍ നിന്റെ പ്രാപ്യസഥാനം നിനക്ക് കൈയെത്തുന്ന ദൂരത്തില്‍ മാത്രം സ്ഥിതിചെയ്യുന്നു. സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ന്മൂക്കു കാണാന്‍ പറ്റാത്തത് എന്തെങ്കിലും ഉണ്ടോ? അതുപോലെ സത്ത്വഗുണം നമ്മുക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുമ്പോള്‍ നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഫലം ഉണ്ടാകുന്നു. സാത്ത്വിക കര്‍മ്മപദ്ധതിക്ക് ഫലപ്രാപ്തിക്കരികെ എത്തിക്കുന്നത്തിനുള്ള കഴിവുണ്ട്. എന്നാല്‍ അത് മാത്രമായി നിന്നെ മോക്ഷത്തിലേക്ക് നയിക്കുകയില്ല. മറ്റ് ഏതോ വസ്തുവിന്റെ സഹായംകൂടി മോക്ഷപ്രാപ്തിയ്ക്ക് അത്യാവശ്യമാണ്. അത് കുറേക്കൂടി ആഴമുള്ള വസ്തുവാണ്. ആ വസ്തുവിന്റെ സഹായം ഒരുവന് ലഭിക്കുമ്പോള്‍ അവന്‍ മോചനത്തിന്റെ സാമ്രാജ്യത്തിലേക്ക് കാല്‍കുത്തുന്നു. ഒരു തോല സ്വര്‍ണ്ണത്തിനു പതിനഞ്ചു രൂപ വിലപിടിപ്പുണ്ടാകാം. (ജ്ഞാനേശ്വര്‍ മഹാരാജാവിന്റെ കാലത്തെ സ്വര്‍ണ്ണവില) എങ്കിലും അതിന്മേല്‍ രാജകീയ മുദ്രയുണ്ടെങ്കിലേ അത് പതിഞ്ചുരൂപ വിലയുള്ള നടപ്പ് നാണയമായി അംഗീകരിക്കപ്പെടുകയുള്ളൂ. പരിശുദ്ധവും ശീതളവും സുഗന്ധപൂരിതവും സുഖദായകവുമായ ജലമുണ്ടെങ്കിലും അതിനു പവിത്രത ലഭിക്കണമെങ്കില്‍ പുണ്യനദികളുമായുള്ള സംഗമം ഉണ്ടായിരിക്കണം. ചെറുതും വലുതുമായ നദികള്‍ ധാരാളമുണ്ടെങ്കിലും ഗംഗയെപ്പോലെ സമുദ്രത്തിലെത്തുന്ന ഏതെങ്കിലും മഹാനദികളോടൊപ്പം ചേര്‍ന്നെങ്കിലേ അത് സിന്ധുവിലെത്തുകയുള്ളൂ. അതുപോലെ സാത്ത്വിക കര്‍മ്മങ്ങളുടെ സഹായത്തോടെ മോചനം തേടുന്ന ഒരുവന്റെ മാര്‍ഗ്ഗത്തില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ഇടയാകുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.
‘എന്റെ പ്രായം എണ്‍പത് കടന്നിരിക്കുന്നു. ഈ വര്‍ഷത്തിലൂടനീളമുള്ള അനുഭവങ്ങളില്‍ നിന്നും ഞാന്‍ വളരെ പ്രധനപ്പെട്ട ഒരു പാഠം പഠിച്ചു- ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്വപ്‌നങ്ങള്‍ കാണുക; ഈ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി കഠിനമായി പ്രയത്‌നിക്കുക. അങ്ങനെ ചെയ്താല്‍ വിജയം ഒട്ടും വൈകില്ല. ഞാന്‍ കണ്ടുമുട്ടുന്ന ഒട്ടനവധി ആളുകളോട് ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. സ്വപ്‌നങ്ങളെന്നത് നമ്മുടെ ഉറക്കത്തില്‍ നാം കാണുന്ന ഒന്നല്ല ; അത് ഒരുവനെ ഒരിക്കലും ഉറങ്ങാന്‍ അനുവദിക്കാത്തവയാണ്. ‘ ഇന്ത്യയിലെ കോടിക്കണക്കിന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കികൊടുത്ത എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളാണിത്. അദ്ദേഹം പലപ്പോഴും പറയാറുള്ളതു പോലെ സ്വപ്നങ്ങളെന്നത് നമ്മുടെ ഉറക്കത്തില്‍ കാണുന്ന ഒന്നല്ലെന്നും അത് ഒരുവനെ ഒരിക്കലും ഉറങ്ങാന്‍ അനുവദിക്കാത്തതാണെന്നും പഠിപ്പിക്കുന്ന പുസ്തകമാണ്അബ്ദുള്‍ കലാം രചിച്ച ‘മൈ ജേര്‍ണി’. രാമേശ്വരത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് ലോകമറിയുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൗരനുമായി മാറിയ അബ്ദുള്‍കലാം തന്റെ എട്ടു പതിറ്റാണ്ടു നീണ്ട വളര്‍ച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓര്‍ത്തെടുക്കുകയാണ് ഇതില്‍. ഇതിന്റെ മലയാള പരിഭാഷയാണ് ‘എന്റെ ജീവിതയാത്ര’. തന്റെ കഴിഞ്ഞകാലജീവിതത്തിലെ പ്രധാന സംഭവങ്ങളും, ബാല്യം മുതലുള്ള വളര്‍ച്ചയില്‍ താങ്ങായും പ്രോത്സാഹനമായും നിന്ന ചില വ്യക്തികളെയും, മാതാപിതാക്കന്മാരെയും, തന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താന്‍ സഹായിച്ച ഗുരുക്കന്മാരെയും, മാര്‍ഗ്ഗദര്‍ശികളെയും, തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളെയും ഒക്കെ ‘എന്റെ ജീവിതയാത്ര’യിലൂടെ അദ്ദേഹം സ്മരിക്കുന്നു. ഒപ്പം പരാജയങ്ങളുടെയും തിരസ്‌കരിക്കപ്പെടലുകളുടെയും ഓര്‍മ്മകളും ഇതിലുണ്ട്. ഗൃഹാതുരവും സത്യസന്ധവും ആഴത്തില്‍ വ്യക്തിപരവുമായ മനോഹരമായ ഈ ഓര്‍മ്മക്കുറിപ്പുകള്‍ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കി മാറ്റാന്‍ പ്രചോദിപ്പിക്കുന്നവയാണ്. ശാസ്ത്രജ്ഞനായതിന്റെയും ഇന്ത്യയുടെ രാഷ്ടപതിയായിസേവനമനുഷ്ഠിച്ചതിന്റെയും പിന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകജോലിയെക്കുറിച്ചും വിദ്യാര്‍ത്ഥികളോടൊപ്പം കഴിഞ്ഞ നാളുകളെക്കുറിച്ചെല്ലാം വാചാലനാകുന്ന കലാമിനെയാണ് ഈ പുസ്തകത്തില്‍ കണ്ടെത്താനാവുക. തന്റെ ജീവിതം കൊണ്ട് മാതൃകയായ ആ മഹാമനുഷ്യന്‍ പറയുന്നത് “പുസ്തകങ്ങളാണ് എന്നും എന്റെ സുഹൃത്തുകള്‍. പുസ്തകങ്ങളാണ് എന്നെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതെന്നാണ്…!” കലാം തന്റെ ജീവിതയാത്ര’യിലെ ഓരോ നിമിഷവും രേഖപ്പെടുത്തിയിരിക്കുന്ന ‘മൈ ജേര്‍ണി’ ‘എന്റെ ജീവിതയാത്ര’ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് മാര്‍ ഇവാനിയോസ് കോളേജില്‍ ജേര്‍ണലിസം വിഭാഗം മേധാവിയും പ്രമുഖ വിവര്‍ത്തകനുമായ റോബി അഗസ്റ്റിന്‍ മുണ്ടയ്ക്കലാണ്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
“ഹിന്ദു മതത്തിലെ” ഈശ്വര സങ്കൽപ്പത്തിലേക്ക് കടക്കുന്നതിന് മുൻപ് പ്രാരംഭമായി ‘സനാതന ധർമ്മത്തെ’ക്കുറിച്ചുള്ള ചില പ്രധാന പശ്ചാത്തല വസ്തുതകളും അടിസ്ഥാന തത്വങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. വളരെ വിശാലമായ ഒരു പശ്ചാത്തലം ആണ് സനാതന ധർമ്മത്തിന് ഉള്ളത്. ഈ ആദ്ധ്യായത്തിലൂടെ അത് ഒട്ടൊന്ന് വിശദമാക്കുവാൻ ശ്രമിക്കാം. ആയിരക്കണക്കിനുള്ള സനാതന ധർമ്മ സംബന്ധികളായ ഗ്രന്ഥങ്ങളുടെ പൊതുവായ ഒരു പരിചയവും, അതിൽ നിന്നും തിരഞ്ഞെടുത്ത ഏഴ് ഗ്രന്ഥങ്ങളുടെ പഠനത്തിലൂടെ എന്താണ് സനാതന ധർമ്മം എന്ന് മനസ്സിലാക്കുവാനുള്ള ഒരു മാർഗ്ഗനിർദ്ദേശവും ഈ ആദ്ധ്യായത്തിലൂടെ നൽകുന്നുണ്ട്. സനാതന ധർമ്മത്തിലെ ദൈവ സങ്കല്പങ്ങൾ അത്ര വിശാലമായ പശ്ചാത്തലവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ആ പശ്ചാത്തല വസ്തുതകൾ അറിഞ്ഞിരിക്കേണ്ടത് സനാതന ധർമ്മം അതിൻ്റെ മുഴുവൻ വ്യാപ്തിയിൽ ഉൾക്കൊള്ളുവാൻ വളരെ ആവശ്യമാണ്. നിരവധി ശാസ്ത്രീയ തെളിവുകളിൽ നിന്നും, പുരാണ ഇതിഹാസങ്ങളിലെ ജ്യോതിഃശാസ്ത്ര സംബന്ധിയായ സൂചനകളിൽ നിന്നും സനാതന ധർമ്മത്തിന് ഏറ്റവും ചുരുങ്ങിയത് പതിനയ്യായിരം വർഷത്തെ പാരമ്പര്യം എങ്കിലും ഉണ്ട്. ഇത് അബ്രഹാമീയ മതങ്ങളുടേയോ, ബുദ്ധമതത്തിൻ്റെയോ കാലപ്പഴവും ആയി താരതമ്യം ചെയ്യുമ്പോൾ, അതിൻ്റെ അഞ്ചിരട്ടി എങ്കിലും ഉണ്ടെന്ന് കാണാം. കാലത്തിൻ്റെ അത്രയും വലിയ പശ്ചാത്തലത്തിൽ നിന്ന് വേണം സനാതന ധർമ്മത്തെക്കുറിച്ച് പഠിക്കുവാൻ. ഇത്ര വലിയ കാലഘട്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പരിണത പ്രജ്ഞന്മാരായിരുന്ന നിരവധി മഹാരഥന്മാർ ജീവിതത്തിൻ്റെ സ്വഭാവത്തേയും പ്രപഞ്ചത്തിൻ്റെ പ്രവർത്തന രീതികളേയും കുറിച്ച് വളരെ അധികം തത്വങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഇവയെല്ലാം തലമുറകളായി മനനം ചെയ്‌തും, യുക്‌തിയുക്തമായി തർക്കിച്ചും, പരീക്ഷണങ്ങളിലൂടെ വീണ്ടും വീണ്ടും നിരീക്ഷിച്ച് ഈ തത്വങ്ങളുടെ സാധുത ആവർത്തിച്ച് സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനത്തെ മുവ്വായിരം വർഷങ്ങളിൽ ആയിരക്കണക്കിന് ഗ്രന്ഥങ്ങളിലൂടെ അവയെല്ലാം അനാവരണം ചെയ്തിട്ടുമുണ്ട്. ഈ തത്വജ്ഞാനങ്ങളുടെ അറിവ് ഇടക്കാലത്ത് നമുക്ക് കൈമോശം വന്നു പോയിരുന്നു എന്നുമാത്രമേ ഉള്ളൂ. ഈ തത്വങ്ങളെ എല്ലാം ആധാരമാക്കിയാണ് സനാതന ധർമ്മത്തിലെ ജീവിത രീതി പുരാതന കാലം മുതലേ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട്, ഈ തത്വങ്ങളിൽ പ്രധാനപ്പെട്ട ചില തത്വങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് സനാതന ധർമ്മം എന്താണെന്ന് അറിയുവാൻ അത്യന്താപേക്ഷിതമാണ്. ഈ അദ്ധ്യായത്തിൽ കാലത്തിൻ്റെ ആ വലിയ പ്രവാഹം സനാതന ധർമ്മത്തിന് സമ്മാനിച്ച പശ്ചാത്തലം ഒന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം. ഒരു വലിയ കാലഘട്ടത്തിലെ ബൃഹത്തായ സാംസ്കാരിക പാരമ്പര്യത്തിൻ്റെ രേഖകൾ കൈമോശം വന്നത് ഭാരത്തിൻ്റെ വിദേശാധിപത്യത്തിൻ്റെ കാലത്താണ്. പുരാതന ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാലകൾ നിലനിന്നിരുന്നത് ഭാരതത്തിലായിരുന്നു. നളന്ദ, തക്ഷശില, വിക്രമശില, പുഷ്പഗിരി, വല്ലഭി, മിഥില, ശാരദാ പീഠം തുടങ്ങിയവ അവയിൽ ചിലതു മാത്രമായിരുന്നു. ക്രിസ്തുവിനും മുന്നൂറു വർഷം മുൻപ് ജീവിച്ചിരുന്ന, മൗര്യ സാമ്രാജ്യത്തിലെ പ്രതിഭാശാലിയായിരുന്ന ചാണക്യൻ തക്ഷശിലയിലെ അദ്ധ്യാപകൻ ആയിരുന്നു. അദ്ധ്യാപകൻ, ഗ്രന്ഥകാരൻ, തന്ത്രജ്ഞൻ, തത്ത്വചിന്തകൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, നിയമജ്ഞൻ, രാജകീയ ഉപദേഷ്ടാവ് എന്നീ നിലകളിൽ ഉജ്ജ്വലമായി പ്രകാശിച്ചിരുന്ന ഒരു പുരാതന ഭാരതീയ പ്രതിഭയായിരുന്ന ചാണക്യൻ. ഉന്നത വിദ്യാഭ്യാസത്തിനായി ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും വിദ്യാർത്ഥികൾ ഒരുകാലത്ത് ഈ സർവ്വകലാശാലകളിൽ എത്തിയിരുന്നു. ക്രിസ്തുവിന് ശേഷം ആറാം നൂറ്റാണ്ടിൽ ശ്വേതഹൂണന്മാർ തക്ഷശില നശിപ്പിച്ചു. അഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിലോ ആറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലോ ഖൈബർ ചുരം വഴി അശ്വാരൂഢരായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിച്ച മദ്ധേഷ്യൻ ഗോത്രങ്ങൾ ആയിരുന്നു ഹൂണന്മാർ. തുടർന്ന് വന്ന തുർക്കികളുടെ നിരന്തരമായ ആക്രമണങ്ങളിൽ എല്ലാ ഗ്രന്ഥ ശേഖരങ്ങളും സർവ്വകലാശാലകളും നശിച്ചു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ മുഹമ്മദ് ബക്തിയാർ ഖിൽജി നളന്ദ സർവകലാശാല നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. നിരവധി പേരെ ജീവനോടെ ചുട്ടെരിക്കുകയും ആയിരക്കണക്കിന് അദ്ധ്യാപകരെ ശിരഛേദം ചെയ്യുകയും ചെയ്തു. ബക്തിയാർ ഖിൽജി നളന്ദ സർവകലാശാലയിലെ ഗ്രന്ഥശാല അഗ്നിക്ക് ഇരയാക്കിയപ്പോൾ അത് മൂന്ന് മാസത്തിലേറെ നിന്ന് കത്തിക്കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. ലക്ഷക്കണക്കിന് പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും കത്തിനശിച്ചു. തുടർന്ന് വന്ന എഴുനൂറോളം വർഷങ്ങൾ നീണ്ടുനിന്ന ഭാരതത്തിൻ്റെ ഇസ്ലാമീയ അധിനിവേശവും, ഇരുനൂറോളം വർഷത്തെ ബ്രിട്ടീഷ് അധിനിവേശവും കഴിഞ്ഞപ്പോഴേക്കും സനാതന ധർമ്മത്തിൻ്റെ കാതൽ വിസ് സ്മൃതിയിലാണ്ടിരുന്നു. അതുകൊണ്ടു ഒരു പൂർണ്ണമായ വിഹഗവീക്ഷണം ഇവിടെ ആവശ്യമുണ്ട്. “ഹിന്ദു” എന്നാൽ “ഭാരതീയർ” ആദ്യമായി മനസ്സിലാക്കേണ്ടത് “ഹിന്ദു മതം” എന്ന ഭാഷാ പ്രയോഗത്തിലെ “ഹിന്ദു” എന്ന പദത്തിൻ്റെ ശരിയായ അർത്ഥത്തെ ക്കുറിച്ചാണ്. “ഹിന്ദു” എന്ന പദം പിൽക്കാലത്ത് നിലവിൽവന്ന ഒന്നാണ് . ക്രിസ്തുവിനും 550 വർഷം മുൻപ് വിശാല ഭാരതത്തിൻ്റെ സിന്ധൂനദിയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തായി അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന പേർഷ്യൻ ഖുറോഷ് അക്കിമെനിഡ് മഹാരാജ്യം ഈജിപ്‌ത് മുതൽ സിന്ധൂ നദി വരെ വ്യാപിച്ചു കിടന്നിരുന്നു. ബി.സി. 320 ൽ അലക്‌സാണ്ടറുടെ ആക്രമണത്തോടെ ആണ് അക്കിമെനിഡ് സാമ്രാജ്യം തകരുന്നത്. അന്ന് അക്കിമിനിഡിലെ ജനങ്ങൾ “സിന്ധൂ” നദിക്ക് അപ്പുറം നിവസിച്ചിരുന്ന ജനങ്ങളെ ‘ഹിന്ദു’ എന്ന് പൊതുവായി വിളിച്ചു. ഗ്രീക്ക്, പേർഷ്യൻ തുടങ്ങിയ ഭാഷകളിൽക്കൂടി “സിന്ധു” എന്ന പദം കടന്നു വന്നപ്പോൾ ഉണ്ടായ ശബ്‌ദത്തിൻ്റെ ഭ്രംശം കൊണ്ട് അത് “ഹിന്ദു” എന്നായി മാറിയതാണ്. ‘ഹിന്ദു’ എന്ന പദം അന്ന് ഉപയോഗിച്ചിരുന്നത് ഇന്ന് ‘ഇന്ത്യാക്കാർ’ എന്ന് പറയുന്നതുപോലെ ഉള്ള പൊതുവായ അർത്ഥത്തിൽ ആയിരുന്നു. അല്ലാതെ അവിടെ ജീവിച്ചിരുന്നവരുടെ ആത്മീയ ജീവിത ചര്യകളെ ആയിരുന്നില്ല ആ പദം അക്കാലങ്ങളിൽ സൂചിപ്പിച്ചിരുന്നത്. സനാതന ധർമ്മം ഒരു ‘മതം’ അല്ല രണ്ടാമതായി മനസ്സിലാക്കേണ്ടത് “ഹിന്ദു മതം” എന്ന ഒരു “മത”മില്ല എന്ന വസ്തുതയാണ്. ആ വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഭാരതീയരുടെ പരമ്പരാഗതമായ ഒരു പൊതു ജീവിത രീതിയെയാണ്. “സനാതന ധർമ്മം” എന്നാണു ആ ജീവിതരീതിക്ക് പുരാതന കാലം മുതലേ സംസ്കൃത ഭാഷയിൽ പറഞ്ഞു വന്നിരുന്നത്. സനാതന ധർമ്മത്തിന് ഒരു സ്ഥാപകനോ, മതത്തിൻ്റെ നിർബന്ധിതമായ ചട്ടക്കൂടുകളോ ഭരണ ക്രമീകരണങ്ങളോ, നേതൃനിയന്ത്രണ സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ല, ഇപ്പോഴും ഇല്ല. അങ്ങിനെ നിർബന്ധിതമായ ചട്ടക്കൂടുകളും മേധാവിത്വത്തോടു കൂടിയ നിയന്ത്രണങ്ങളും ഇല്ലാത്ത ഒന്നിനെ ‘മതം’ എന്ന് വിളിക്കുവാൻ കഴിയുകയില്ല. അബ്രഹാമീയ മതങ്ങളെപ്പോലെ ഒരു സ്ഥാപകൻ സനാതന ധർമ്മത്തിന് ഇല്ല. മറ്റു മതങ്ങളെപോലെ ഏതെങ്കിലും ഒരു വിശുദ്ധഗ്രന്ഥം മാത്രമല്ല സനാതന ധർമ്മത്തിൽ ഉള്ളത്. ഒരു വലിയ ഗ്രന്ഥസമൂഹം തന്നെ സനാതന ധർമ്മത്തിന് അടിത്തറയായിട്ടുണ്ട്. ഭാരതീയർ തലമുറകളായി അവലംബിച്ചു പോരുന്ന പ്രത്യേകതയുള്ള ഒരു ജീവിത രീതിയെ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് “ഹിന്ദു മതം” എന്ന് തെറ്റായി വിളിച്ചു വന്നു എന്നേ ഉള്ളൂ. അത് ഒരു മതമായിരുന്നില്ല. നേരെ മറിച്ച് അത് ഒരു ജീവിത രീതിയായിരുന്നു. “സനാതന ധർമ്മം” എന്ന വാക്കുകളുടെ വിശദമായ അർത്ഥം, അനാദിയായ പ്രപഞ്ച സത്യത്തിൻ്റെ അടിസ്ഥാനത്തിൽ, സർവ്വ ചരാചരങ്ങളോടും നീതിനിഷ്ഠമായ പെരുമാറ്റത്തിനും സാമൂഹിക ക്രമത്തിനും ഊന്നൽ നൽകിക്കൊണ്ട് ജീവിക്കുന്ന, ശാശ്വതമായ ഒരു ജീവിത രീതി എന്നാണ്. ഇക്കാരണം കൊണ്ട് സനാതന ധർമ്മം ഒരു സംസ്കാരമാണ്. ഒരു മതം അല്ല. അതുകൊണ്ട് ദൈവത്തെക്കുറിച്ചും, ദൈവവും ആയി ഭാരതീയർക്ക് ഉള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുമ്പോൾ “സനാതന ധർമ്മം’ എന്ന പദം തന്നെ ഉപയോഗിക്കുന്നതാണ് വിഷയത്തിൻ്റെ ശരിയായ വ്യാപ്തി ഉൾക്കൊള്ളുവാൻ ഉത്തമം. “സനാതന ധർമ്മം” എന്ന സംസ്കൃത പ്രയോഗത്തിൻ്റെ ചുരുക്കത്തിലുള്ള അർത്ഥം “ശാശ്വത നിയമം” എന്നാണ് – എല്ലാക്കാലത്തും സാധുതയുള്ള പ്രകൃതി നിയമങ്ങൾക്ക് അനുസൃതമായ സ്വാഭാവിക ജീവിതം എന്നർത്ഥം. സനാതന ധർമ്മത്തിൻ്റെ പൗരാണികത സാഹചര്യ തെളിവുകളിൽ നിന്നും സനാതന ധർമ്മത്തിന് ഏറ്റവും കുറഞ്ഞത് 15000 വർഷത്തെ എങ്കിലും പാരമ്പര്യം ഉണ്ട് എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. കാലപ്പഴക്കത്താൽ സ്ഥൂല വസ്തുക്കൾ നശിച്ചുപോകുന്നതു കൊണ്ട് 4000 വർഷങ്ങൾക്ക് മുൻപുള്ള സംഭവ വികാസങ്ങളുടെ പോലും കൃത്യമായ കാല നിർണ്ണയം നടത്തുക അത്ര എളുപ്പമുള്ള ഒന്നല്ല. പ്രവാചകൻ അബ്രഹാം ജനിച്ചത് 3800 വർഷമെങ്കിലും മുൻപാണെന്ന് ബൈബിളിലെ തെളുവുകളിൽ നിന്നും ആണ് നിഗമനം ചെയ്യുവാൻ കഴിയുന്നത്. ക്രിസ്തുമതം 2000 വർഷങ്ങൾ മുൻപും, ഇസ്ലാം മതം 1400 വർഷങ്ങൾ മുൻപും ആണ് രൂപീകൃതമായതെന്ന് ഗ്രിഗോറിയൻ കലണ്ടറിൽ നിന്നും ഹിജറ കലണ്ടറിൽ നിന്നും യഥാക്രമം മനസ്സിലാക്കാം. ഇപ്രകാരം ഇന്ന് നിലവിലുള്ള കലണ്ടറുകൾ പോലുള്ള ഉപാധികൾ ഇല്ലാതിരുന്നതു കൊണ്ടാണ് പ്രവാചകൻ എബ്രഹാമിൻ്റെ കാലഘട്ടം ബൈബിളിലെ പരാമർശങ്ങളിൽ നിന്നും നിഗമനം ചെയ്യേണ്ടി വന്നത്. അതിലും പ്രാചീനമായ ഒരു കാലഘട്ടത്തെക്കുറിച്ച് പഠിക്കുമ്പോഴും കാലനിർണ്ണയത്തിന് സ്ഥൂലമായ തെളിവുകൾ പരിമിതമായിരിക്കും എന്നത് സുവ്യക്തമാണല്ലോ. പ്രവാചകൻ അബ്രഹാമിന് മുൻപും ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്ന് മദ്ധ്യ പൂർവ്വ ദേശങ്ങളിൽ “പേഗനിസം” ആയിരുന്നു നിലനിന്നിരുന്നത് എന്ന് ബൈബിളിലെ വിവരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. പക്ഷേ, അതേ കാലഘട്ടത്തിൽ തന്നെ പേഗനിസത്തിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിത രീതികൾ ഭൂമിയുടെ ഇത്തരഭാഗങ്ങിൽ നില നിന്നിരുന്നു. അതിലൊന്നാണ് സിന്ധൂ നദീതട സംസ്കാരം എന്ന് ആധുനിക ലോകത്ത് ഇന്നറിയപ്പെടുന്ന ‘സനാതന ധർമ്മം”. എല്ലാക്കാലത്തും സംസ്കാരങ്ങൾ തഴച്ചുവളർന്നത് നദീ തടങ്ങളിൽ ആയിരുന്നു. ഈജിപ്തിലെ നൈൽ നദീതട സംസ്കാരവും, യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിലെ മെസപ്പൊട്ടോമിയൻ സംസ്കാരവും എല്ലാം ഇതിനുള്ള ഉദാഹരങ്ങൾ ആണ്. അതുപോലെ സ്വന്തമായ കലണ്ടർ സമ്പ്രദായത്തോടെ 5000 വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ മറ്റൊരു ഭാഗത്ത് മെക്സിക്കോവിലെ യുകാറ്റൻ ഉപദീപിൽ മായൻ സംസ്കാരം നിലനിന്നിരുന്നു. ഏതാണ്ട് ഇതേ സമയത്തു തന്നെ ആണ് ഈജിപ്തിലും സുമേറിയയിലും വേറിട്ട സംസ്കാരങ്ങൾ നിലനിന്നിരുന്നത്. കാലത്തിൻ്റെ പെരുവെള്ള പാച്ചിലിലിൽ മറ്റു സംസ്കാരങ്ങൾ അസ്തമിച്ചു എങ്കിലും, സനാതന സംസ്‍കാരം ആ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് ഇന്നും ഭാരതത്തിൽ നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. സിന്ധൂ നദി മാത്രമല്ല പുരാതന ഭാരതത്തിൽ നദിയായി ഉണ്ടായിരുന്നത്. ഇന്നുപോലും, 2500 കിലോമീറ്റർ ദൈർഖ്യം ഉള്ള ഗംഗാനദി മുതൽ 200 കിലോമീറ്റർ ദൈർഖ്യം ഉള്ള ഭാരതപ്പുഴ വരെ ഉൾപ്പെടുന്ന എഴുപത്തിയേഴോളം നദികൾ ഇന്ത്യയിലുണ്ട്. അതിൽ പലതും 20 കിലോമീറ്റർ വരെ വീതി ഉള്ള ബ്രഹ്മപുത്ര പോലുള്ള വളരെ വലിയ നദികൾ ആണ്. ഇവയിൽ പലതിനെയും ചുറ്റിപ്പറ്റി കൃഷിയും സംസ്കാരവും പുരാതന കാലം മുതലേ വളർന്ന് നിലനിന്നിരുന്നു. നർമ്മദ, തപതി, ഗോദാവരി തുടങ്ങിയ മദ്ധ്യ-ദക്ഷിണ ഭാരതത്തിലെ പുരാതന സംസ്കാര കേന്ദ്രങ്ങൾ ഈ സംസ്കാര സാന്നിദ്ധ്യങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്. സനാതന ധർമ്മം സിന്ധൂ നദീതതടത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു സംസ്കാരം ആയിരുന്നില്ല. നേരെമറിച്ചു ഭാരതം ഒട്ടാകെ വ്യാപിച്ചു കിടന്നിരുന്ന ഒന്നായിരുന്നു അത്. അഫ്ഗാനിസ്ഥാൻ്റെ ചില ഭാഗങ്ങൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നീ ആധുനിക രാജ്യങ്ങൾ ചേർന്നതായിരുന്നു പുരാതന ഭാരത വർഷം. പുരാവസ്‌തു ഗവേഷങ്ങൾ കണ്ടെത്തിയ തെളിവുകൾ പറയുന്നത് 5500 വർഷങ്ങൾ എങ്കിലും മുൻപുള്ളതാണ് സിന്ധൂ നദീതട സംസ്കാരം എന്നാണ്. മോഹൻജാ ദാരോവിൽ നിന്നും കണ്ടെടുത്ത ‘യോഗ പശുപതി’ യുടെ മുദ്രണങ്ങളിൽ നിന്നും സനാതന ധർമ്മത്തിൻ്റെ സാന്നിദ്ധ്യത്തിന് ഏറ്റവും ചുരുങ്ങിയത് 5500 വർഷങ്ങളുടെ പഴക്കമെങ്കിലും ഉണ്ടായിരുന്നതായി ന്യായമായും കണക്കാക്കാം. മുംബൈക്ക് സമീപം ഗുജറാത്തിൻ്റെ തീരത്തുള്ള കംബാത്ത് ഉൾക്കടലിലെ കടലിടുക്കിൽ (“ഗൾഫ് ഓഫ് കാംബേ”) സമുദ്രാന്തർ ഭാഗങ്ങളിൽ നടന്ന പുരാവസ്തു ഗവേഷങ്ങളിൽ കണ്ടെത്തിയ സനാതന ധർമ്മ സൂചനകൾ നൽകുന്ന വളരെ വിശാലമായ നഗരാവശിഷ്ടങ്ങൾക്ക് 9500 വർഷങ്ങളുടെ പഴക്കം എങ്കിലും ഉണ്ടെന്ന് കാർബൺ ഡേറ്റിങ്ങിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതായത് ക്രിസ്തുവിനും 7500 വർഷങ്ങൾ മുൻപുള്ള കാലഘട്ടം ആണ് അത്. 2300 വർഷങ്ങൾ മുൻപ് ഭാരതം ഭരിച്ചിരുന്ന ചന്ദ്ര ഗുപ്ത മൗര്യൻ്റെ രാജസദസ്സിൽ വന്നുപോയ ഗ്രീക്ക് ദൂതന്മാർ എഴുതിയ രേഖകളിൽ, അന്ന് രാജസദസ്സിൽ നിലവിലുണ്ടായിരുന്ന കലണ്ടർ സമ്പ്രദായം അതിനും 6300 വർഷം മുൻപേ ആരംഭിച്ച് കൃത്യമായ ഗണിതങ്ങളോടെ നിലവിൽ ഉള്ളതാണ് എന്ന് പറയുന്നുണ്ട്. ഇതിൽനിന്നും ചുരുങ്ങിയത് 8000 വർഷത്തെ പഴക്കം എങ്കിലും സനാതന ധർമ്മത്തിന് ഉണ്ടെന്ന് നിഗമനം ചെയ്യാവുന്നതാണ്. ഋഗ് വേദത്തിലെ നദിസ്തുതികളിൽ വളരെ വലിയ നദിയായ “സരസ്വതി” നദിയെക്കുറിച്ചു പറയുന്നുണ്ട്. ഇന്ന് അങ്ങിനെ ഒരു നദി ഇല്ല. എന്നാൽ അടുത്ത കാലത്ത് നടത്തിയ സാറ്റലൈറ്റ് ഇമേജറി സർവ്വേയിൽ, ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലത്ത്, 22 കിലോമീറ്റർ വീതിയുള്ള ഒരു നദി സിന്ധു നദിക്ക് സമാന്തരമായി ഒഴുകി ഗുജറാത്തിൽ വച്ച് അറബിക്കടലിൽ ലയിച്ചിരുന്നതായി കണ്ടെത്തി. ഹിമാലയത്തിലെ ഹിമാനികൾ ഉരുകുന്നതിൻ്റെ അടിസ്ഥാനത്തിൽ 10000 വർഷങ്ങൾക്കും 6000 വർഷങ്ങൾക്കും ഇടയിലാണ് ഈ നദി ഒഴുകിയിരുന്നത് എന്ന് കണ്ടെത്തിട്ടിട്ടുണ്ട്. ഇതിൽ നിന്നും വ്യക്തമാകുന്നത് ഋഗ് വേദത്തിന് ഏറ്റവും ചുരുങ്ങിയത് പതിനായിരം വർഷത്തെ പഴക്കം എങ്കിലും ഉണ്ടായിരിക്കണം എന്നാണ്. ഏറ്റവും പ്രകടമായ തെളിവുകളുടെ ബലത്തിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് 10,000 വർഷങ്ങൾ എന്നത്. മനുഷ്യകുലത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള വേദഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കം ചെന്നതായി കാണുന്നത് ഋഗ് വേദമാണ്. ഋഗ് വേദത്തിൽ ഉപയോഗിച്ചിരുന്ന സംസ്‌കൃതം ക്‌ളാസ്സിക്കൽ സംസ്കൃതത്തിനേക്കാൾ പുരാതനമായ വേദിക് സംസ്കൃതമാണ്. അതിന് ഏറ്റവും ചുരുങ്ങിയത് 8000 വർഷത്തെ എങ്കിലും പഴമയാണ് പണ്ഡിതർ നൽകിയിരിക്കുന്നത്. എന്നാൽ, 15000 വർഷത്തെ പാരമ്പര്യത്തിൻ്റെ പഴമ സനാത ധർമ്മത്തിന് ഉണ്ടാകുവാൻ ആണ് സാദ്ധ്യത എന്ന് പുരാണേതിഹാസങ്ങളിലെ ജ്യോതിശാസ്ത്ര സൂചനകളും, സനാതന ധർമ്മത്തിലെ യുഗ പരിണാമങ്ങളുടെ വ്യക്തമായ അടയാളങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. പരിപൂർണ്ണ ആരോഗ്യ ശാസ്ത്രമായ ആയുർവേദവും, ഏറ്റവും സങ്കീർണ്ണമായ സാങ്കേതികത്വം കൊണ്ട് നിറഞ്ഞ ഹിന്ദുസ്ഥാനി / കർണാട്ടിക് സംഗീതവും, നാട്യശാസ്ത്രവും, ജ്യോതിശാസ്ത്രവും, അർത്ഥശാസ്ത്രവും, ഗണിതശാസ്ത്രവും, എല്ലാം വളർന്ന് പന്തലിച്ചത് സനാതന സംസ്കാരത്തിൽ നിന്നും ആയിരിന്നു എന്നത് സുദീർഘമായ ഈ കാലഘട്ടം നൽകിയ സാദ്ധ്യതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. കൃഷിയിലും, വ്യവസായത്തിലും, കയറ്റുമതിയിലും ഒക്കെ അധിഷ്ഠിതമായ ഒരു സമ്പത് വ്യവസ്ഥ പുരാതന കാലത്തും ഭാരതത്തിൽ നിലനിന്നിരുന്നു എന്ന് പുരാവസ്തു ഗവേഷങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. യുദ്ധങ്ങളിൽ പോലും ധാർമ്മികത നിലനിന്നിരുന്ന ഒരു കാലഘട്ടം ആയിരുന്നത് കൊണ്ട് സാധാരണ ജനങ്ങളോ, സമ്പത് വ്യവസ്ഥയുടെ ഭാഗങ്ങളോ ഒന്നും അതിപുരാതന കാലത്ത് യുദ്ധങ്ങളിൽ നശിക്കപ്പെട്ടിരുന്നില്ല എന്ന് കാണാവുന്നതാണ്. അങ്ങിനെ സാംസ്കാരികമായും സാമ്പത്തികമായും വളർന്നു നിന്നിരുന്ന ഒരു പുരാതന കാലഘട്ടത്തിൽ നിന്നും തുടർന്നു വരുന്ന ജീവിത രീതിയാണ് സനാതന ധർമ്മം. ഇത്രയും പറഞ്ഞത് അത്ര ബൃഹത്തായ ഒരു കാലഘട്ടത്തിൻ്റെ പടുകൂറ്റൻ ക്യാൻവാസിലൂടെ അല്ലാതെ സനാതന ധർമ്മത്തെ മനസ്സിലാക്കുവാൻ കഴിയുകയില്ല എന്ന് വ്യക്തമാക്കുവാൻ വേണ്ടി മാത്രമാണ്. സനാതന ധർമ്മത്തിൻ്റെ പടുകൂറ്റൻ ലൈബ്രറി സനാതന ധർമ്മത്തിലെ വിശിഷ്ടമായ അറിവുകളെ “ശ്രുതി”, “സ്മൃതി” എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് തിരിച്ചിരിക്കുന്നത്. “ശ്രുതി” എന്നാൽ “കേട്ടറിഞ്ഞത്” എന്നാണ് പദാർത്ഥം. എന്നാൽ ഈ അറിവ് ആരെങ്കിലും പറഞ്ഞത് കേട്ട് അറിയുന്ന ഗണത്തിൽപ്പെട്ട ഒരു അറിവല്ല. ഏറ്റവും ഉയർന്ന അവബോധം ഉണ്ടായിരുന്ന അന്നത്തെ മഹാരഥന്മാർക്ക് സ്വയം ഉള്ളിൽ നിന്നും ഉയർന്നു വന്ന ആന്തരിക ജ്ഞാനം ആണ് ശ്രുതികൾ. ജന്മനാതന്നെ ഉയര്‍ന്ന അവബോധത്തോടെ ജനിക്കുന്നവര്‍ ഉണ്ട്. “ബോധിസത്വന്മാര്‍” എന്നാണു അവരെ വിളിക്കുക. ക്രിസ്തുവിനും 12000 വർഷങ്ങൾക് മുൻപുള്ള കാലഘട്ടം മനുഷ്യാവബോധത്തിൻ്റെ സുവർണ്ണ യുഗമായിരുന്നു. യുഗങ്ങളെക്കുറിച്ചുള്ള തത്വങ്ങൾ അടുത്ത അദ്ധ്യായത്തിൽ വ്യക്തമാക്കുമ്പോൾ ഇക്കാര്യം കൂടുതൽ സ്പഷ്ടമാകും. അന്നത്തെ കാലത്ത് വളരെ ഉയർന്ന ഉള്ളറിവുകൾ ഉണ്ടായിരുന്ന മഹത് വ്യക്തികൾ ‘ഋഷികൾ’, ‘യോഗികൾ’, ‘അവതാരങ്ങൾ’ എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിച്ചാണ് അറിയപ്പെട്ടിരുന്നത്. പിൽക്കാലത്തു എബ്രഹാമീയ മതങ്ങളുടെ കാലഘട്ടത്തിൽ അവരെ ‘പ്രവാചകർ’ എന്ന് വിളിച്ചു. ഓരോ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഭാഷാ പ്രയോഗങ്ങൾ മാത്രമാണ് ഭിന്നങ്ങളായി നിൽക്കുന്നത്. എല്ലാ പ്രവചനങ്ങളും, വേദവാക്യങ്ങളും ഉയർന്ന അവബോധം നിലനിന്നിരുന്ന മഹാരഥന്മാരുടെ ആന്തരിക ജ്ഞാനം തന്നെ ആയിരുന്നു. മനുഷ്യാവബോധം താരതമ്യേന കുറഞ്ഞിരിക്കുന്ന ഇന്നത്തെ കാലത്ത് പോലും, പല കാര്യങ്ങളും നമുക്ക് പലപ്പോഴും ആരും പറയാതെ തന്നെ ഉള്ളിൽ നിന്നും സ്വയം അറിയാവുന്നവയാണ്. ഉള്ളിൽ നിന്നും ഉയർന്നു വന്ന ആ ഉള്ളറിവ് ശരിയാണെന്ന് പിന്നീട് നമുക്ക് അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകാം. ശബ്ദമില്ലാതെ നമ്മുടെ ഉള്ളിൽ നിന്നും നമ്മൾ ശ്രവിച്ച ഉള്ളറിവുകയാണ് അവ. നമ്മുടെ എല്ലാം അവബോധവും അന്നത്തെ യുഗത്തിൽ ജീവിച്ചിരുന്ന മഹാരഥന്മാരുടെ അവബോധവും തമ്മിൽ അജഗജാന്തരം ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ. അന്നത്തെ അവബോധത്തിൻ്റെ സുവർണ്ണ യുഗത്തിലെ മഹാരഥന്മാരുടെ അത്യന്നതമായിരുന്ന ഉള്ളറിവുകൾ – ഇൻറ്റുയിഷൻ – ആണ് “ശ്രുതി”കൾ. ആ ശ്രുതികൾ കാലാന്തരത്തിൽ തലമുറകളിലൂടെ കൈമാറി വന്നപ്പോൾ ആ അറിവുകളുടെ പ്രയോഗത്തിൽ കാലദേശാനുസൃതമായി വ്യത്യാസങ്ങൾ വന്നു ചേർന്നു. അതാണ് ‘സ്മൃതി”കളായി മാറിയത്. ചുരുക്കത്തിൽ, “സ്മൃതി’ എന്നാൽ ഓർമ്മിച്ചെടുക്കുന്ന അറിവുകൾ എന്നർത്ഥം. “ശ്രുതി” എന്നാൽ ഉയർന്ന അവബോധ മണ്ഡലത്തിൽ നിന്നും സ്വയം ഉയർന്നു വന്ന് സ്വയം അറിയുന്ന അറിവുകൾ എന്നർത്ഥം. ശ്രുതികളുടേയും സ്മൃതികളുടേയും ഒരു വലിയ സമൂഹമാണ് സനാതന ധർമ്മത്തിലെ ഗ്രന്ഥങ്ങൾ. വളരെ പൊതുവായി പറഞ്ഞാൽ സനാതന ധർമ്മത്തിലെ ക്ലാസ്സിക്കൽ ഗ്രന്ഥങ്ങൾ വേദങ്ങൾ, തന്ത്രശാസ്ത്രം (ആഗമ ശാസ്ത്രങ്ങൾ), സൂത്രങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്ന ആറ് ഗണങ്ങളിൽ പെട്ടവയാണ്. ബൃഹത്തായ നാല് വേദങ്ങളും, 200 ആഗമ ശാസ്ത്ര ഗ്രന്ഥങ്ങളും (64 തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങൾ ഉൾപ്പെടെ), എണ്ണമറ്റ സൂത്ര രചനകളും, ആയിരത്തിലധികം ചെറുതും വലുതുമായ ഉപനിഷത്തുക്കളും, ബ്രഹ്മ സൂത്രവും, ഭഗവത് ഗീതയും, 2 ഇതിഹാസങ്ങൾ 18 പുരാണങ്ങളും, 18 ഉപ പുരാണങ്ങളും, ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, അദ്വൈത എന്ന ആറു ദർശനങ്ങളും, എല്ലാം അടങ്ങിയ ഒരു പടുകൂറ്റൻ അടിത്തറയിലാണ് സനാതന ധർമ്മം നില നിൽക്കുന്നത്. ഇതിനെല്ലാം എണ്ണമറ്റ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും സനാതന ധർമ്മത്തിൻ്റെ ക്‌ളാസിക്കൽ ഗ്രന്ഥ സമുച്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്. ഇവയിലെല്ലാം പ്രതിപാദിക്കപ്പെട്ട വിഷയങ്ങൾ ഇന്ദ്രിയാതീത വ്യവസ്ഥകളെക്കുറിച്ചുള്ള വെറും ഊഹാപോഹങ്ങൾ ആയിരുന്നില്ല. ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, മാനസിക ആരോഗ്യ ശാസ്ത്രം, ജ്യോതി ശാസ്ത്രം, രാഷ്ട്രീയ മീമാംസ, നിയമം, സാഹിത്യം, ശില്പവിദ്യ, നൃത്തം, സംഗീതം, അഭിനയം, വ്യക്തി ബന്ധങ്ങൾ ഒരു കലയായി വളർത്തിയെടുക്കാനുള്ള ചാതുര്യം ഇതെല്ലാം ജനിച്ചു വളർന്ന് പടർന്ന് പന്തലിച്ചു കൊണ്ട് ഒരു സംസ്കാരത്തിൻ്റെ ഭാഗമായത് ഇപ്പറഞ്ഞ ഗ്രന്ഥ സമൂഹങ്ങൾ നൽികിയ അറിവിൽ നിന്നും അനുഷ്ഠാനങ്ങളിലും നിന്നുമാണ്. വേദങ്ങൾ തിയറി, ആഗമങ്ങൾ പ്രാക്ടിക്കൽ സനാതന ധർമ്മത്തിൻ്റെ അടിസ്ഥാന ശിലകൾ ചതുർ വേദങ്ങളും ആഗമ ശാസ്ത്രങ്ങളും ആണ്. ഋഗ് വേദം, യജുർ വേദം, സാമ വേദം, അഥർവ്വ വേദം എന്നിവയാണ് നാല് വേദങ്ങൾ. വേദങ്ങൾ നാല് വിഷയങ്ങളെ ആണ് പ്രതിപാദിക്കുന്നത്. ഇന്ദ്രിയാതീതമായ വിജ്ഞാനം, കർമ്മം (പൊതുവേയുള്ള പ്രവർത്തനം), ഉപാസന (ദൈവവുമായുള്ള സംയോഗം), ജ്ഞാനം (പൊതുവായ അറിവ്). ഇതിൽ, ആദ്യത്തേതിന്നാണ്, അതായത്. ഇന്ദ്രിയാതീതമായ വിജ്ഞാനത്തിനാണ് മുൻഗണന. വേദങ്ങൾ ‘തിയറി’ ആണെങ്കിൽ, “ആഗമ ശാസ്ത്രങ്ങൾ” ആ തിയറിയുടെ “പ്രാക്ടിക്കൽ” ഭാഗങ്ങൾ ആണ് എന്ന് പറയാം. ശൈവ ആഗമം, ശാക്ത ആഗമം, വൈഷ്ണവ ആഗമം എന്നിങ്ങനെ മൂന്ന് പ്രധാന ആഗമ ശാഖകൾ ഉണ്ട്. പ്രപഞ്ചശാസ്ത്രം, ജ്ഞാനശാസ്ത്രം, തത്ത്വചിന്തകൾ, ധ്യാനത്തെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള പ്രമാണങ്ങൾ, യോഗ സാധനകൾ, മന്ത്രങ്ങൾ, ക്ഷേത്രനിർമ്മാണം, ദേവതാരാധന, തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങൾ ആണ് ആഗമ ഗ്രന്ഥങ്ങൾ. ശാക്ത ആഗമം ആണ് തന്ത്ര ശാസ്ത്രം. (സംസ്കൃതത്തിൽ “തന്ത്ര” എന്നാണ് പറയുന്നത്. മലയാളത്തിൽ “തന്ത്രം” എന്നും. മലയാളത്തിൽ “തന്ത്രം” എന്ന പദത്തിന് മറ്റു അർത്ഥങ്ങൾ ഉള്ളതുകൊണ്ട്, ഈ പുസ്തകത്തിൽ ഉടനീളം “തന്ത്ര” എന്ന പദമാണ് ഉപയോഗിക്കുന്നത്) ഇന്ന് ലോകമാസകലം പ്രസിദ്ധമായ “യോഗ”ശാസ്ത്രം തന്ത്രശാസ്ത്രത്തിൻ്റെ അവിഭാജ്യ ഘടകം ആണെന്ന് മനസ്സിലാക്കുമ്പോൾ, തന്ത്രത്തിൻ്റെ പ്രാധാന്യം വ്യക്തമാകും. ആയുര്‍ വേദത്തിലെ പ്രസിദ്ധമായ “ഹാരീതസംഹിത”യുടെ കര്‍ത്താവും, ഭരദ്വാജ മഹര്‍ഷിയുടെ ശിഷ്യനും ആയ ‘ഹാരീതന്‍’ എന്ന പുരാതന മഹര്‍ഷി പറഞ്ഞത്, അപൌരഷേയമായ ശബ്ദത്തില്‍ നിന്നും കേട്ടറിഞ്ഞതാണ് വേദങ്ങളും തന്ത്രയും എന്നാണ്. അതായത് തന്ത്രയ്കും വേദങ്ങൾക്കും ഒരേ സ്ഥാനമാണ് അദ്ദേഹം നല്‍കിയത്. “ശ്രുതിശ്ച ദ്വിവിധം പ്രോക്ത വൈദീകി താന്ത്രീ ഹി ധര്‍മ്മ:” എന്ന് അദ്ദേഹം പറയുന്നു. ശ്രുതിയിലൂടെ നമുക്ക് ലഭിച്ച “ശ്രൌത്ത” (ശ്രുതിയായി ലഭിച്ച) സത്യങ്ങള്‍ കാലാതീതമാണ്. സ്മൃതിയിലൂടെ മാത്രം ലഭിച്ച “സ്മാര്‍ത്ത” സത്യങ്ങള്‍ അതാതു കാലങ്ങള്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ്. അതായത് ശ്രുതിയിലൂടെ ലഭിച്ച വേദങ്ങളും തന്ത്രയും കാലദേശാതീതമായ അടിസ്ഥാന സത്യപ്രസ്താവനകള്‍ ആണ്. എക്കാലത്തും പ്രയോഗ സാധുത ഉള്ള ഒന്നാണ് ശ്രൌത്ത സത്യങ്ങള്‍. ശ്രൌത്ത സത്യങ്ങള്‍ സനാതനമാണ്. നിലവിലെ മനുഷ്യ അവബോധത്തിന് അനുചിതമായ വിധത്തില്‍ പ്രയോഗത്തില്‍ മാറ്റം വരുത്തി ശ്രൌത്ത സത്യങ്ങള്‍ അതാത് കാലങ്ങളില്‍ “സ്മാര്‍ത്ത” അനുഷ്ഠാനങ്ങൾ ആയി ഉപയോഗിക്കപ്പെടുന്നു എന്നുമാത്രം. ആദ്യമായി, നാല് വേദങ്ങൾ എന്താണെന്ന് നോക്കാം. നാലു വേദങ്ങളിലും കൂടി ഏകദേശം 20000 മന്ത്രങ്ങൾ ആണുള്ളത്. പ്രകൃതി ശക്തികളുടെ വിവിധ ഭാവങ്ങളെ പ്രകീർത്തിച്ചു കൊണ്ട് അവയെ ആവാഹിക്കുന്ന മനോഹരങ്ങളായ സംസ്കൃത കാവ്യങ്ങൾ ആണ് ഋഗ്വേദത്തിൽ ഉള്ള പതിനായിരത്തിൽ പരം മന്ത്രങ്ങൾ. പ്രഥമ ദൃഷ്ട്യാ അവയെല്ലാം പ്രാർത്ഥനകളായി തോന്നുമെങ്കിലും, ഗൂഢമായ അതീന്ദ്രിയ രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച പ്രതിരൂപാത്മകതയാണ് ഋഗ്വേദം നിറയെ. ഇന്ന് ഭാരതീയമായ ആറ്‌ ഫിലോസോഫികളിലും അടങ്ങിയിരിക്കുന്ന സർവ്വ ചിന്തകളും ഋഗ് വേദത്തിൽ നിന്നും ഉത്ഭവിക്കുന്നവയാണ്. യജുർ വേദത്തിലെ 3,988 മന്ത്രങ്ങൾ യാഗങ്ങളിലും യജ്ഞങ്ങളിലും ഉപയോഗിക്കുന്ന മന്ത്രങ്ങൾ ആണ്. പ്രസിദ്ധമായ മഹാമൃത്യുജ്ഞയ മന്ത്രവും, ഗായത്രി മന്ത്രവും യജുർ വേദത്തിൽ ഉള്ളവയാണ്. യജുർ വേദത്തിൽ ഋഗ്വേദ മന്ത്രങ്ങളും, അല്ലാത്ത മന്ത്രങ്ങളും ഉണ്ട്. സാമവേദത്തിലെ മന്ത്രങ്ങളും ഋഗ്വേദത്തിൽ കാണപെട്ടവ തന്നെ ആണെങ്കിലും, അവയെല്ലാം ഛന്ദ:ശ്ശാസ്‌ത്ര നിയമത്തിലും, പ്രത്യേക ശബ്ദത്തിലും ആലാപന ശൈലിയിലും ചിട്ടപ്പെടുത്തി ആലപിക്കുന്നവയാണ്. ആ ശൈലിയിൽ നിന്നും വ്യത്യാസപ്പെട്ടാൽ അർത്ഥം മാറും. ഈ രീതിയിലുള്ള ആലാപനം മനുഷ്യമനസ്സുകളെ വിവിധതരത്തിൽ സ്വാധീനിക്കുന്നു. ശബ്ദത്തിന് മനുഷ്യ മനസ്സുകളെ സ്വാധീനിക്കുവാനുള്ള ശക്തി മലയാളത്തിലെ പല സിനിമാഗാനങ്ങളിൽ നിന്നും നമുക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണല്ലോ. അതുപോലെ തന്നെ ക്ഷേത്രങ്ങളിലെ വാദ്യോപകരണങ്ങൾ സഹിതം ഉള്ള “ഭജനകൾ”, ക്രിസ്തീയ ആരാധനകളിലെ ‘കൊയർ’ ആലാപനങ്ങൾ ഇതെല്ലാം ശബ്ദത്തിൻ്റെ പ്രകമ്പനങ്ങളും മനുഷ്യ അവബോധവും തമ്മിലുള്ള ബന്ധത്തെ ആണ് കാണിക്കുന്നത്. ലോകത്തിലെ എല്ലാ ഗാനാലാപനങ്ങളിലും പരക്കെ ഉപയോഗിക്കുന്ന ഏഴു സ്വരങ്ങൾ സാമവേദത്തിലെ പണ്ഡിതരായ മഹർഷിമാർ ആണ് ആദ്യമായി കണ്ടുപിടിച്ചു വികസിപ്പിച്ചത്. അഥർവ്വ വേദത്തിലെ മന്ത്രങ്ങൾ അസാധാരണമായ പ്രകൃത്യാതീത ശക്തി ഉള്ളതാണെന്നാണ് പണ്ഡിത മതം. നാലുവേദങ്ങളിൽ ഋഗ്,യജുർ,സാമ വേദ മന്ത്രങ്ങൾ മനുഷ്യൻ്റെ ആത്മീയ പുരോഗതിക്കായി മാത്രം ഉപയോഗിക്കുന്നവയാണ്. എന്നാൽ അഥർവ്വ വേദത്തിലെ മന്ത്രങ്ങൾ സാധാരണയായി ലൗകിക പുരോഗതിക്കായി ഉപയോഗിക്കപ്പെടുന്നവ ആണ്. ‘സയൻറ്റിഫിക് അമേരിക്കൻ’ എന്ന പ്രശസ്തമായ ശാസ്ത്ര മാസികയിൽ 2018-ൽ ഒരു ലേഘനംപ്രസിദ്ധീകരിച്ചിരുന്നു. ഇത് എഴുതിയത്, വേദ സംസ്‌കൃതം മനഃപാഠമാക്കുന്നത് മനുഷ്യൻ്റെ തലച്ചോറിൽ ഉണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിൻ്റെ രചയിതാക്കളിൽ ഒരാളായ ജെയിംസ് ഹാർട്ട്‌സെൽ എന്ന ഒരു ഗവേഷകൻ ആണ്. ഇരുപത്തി ഒന്ന് സംസ്‌കൃത പണ്ഡിതന്മാരെയാണ് പഠനത്തിന് വിഷയമാക്കിയത്. ആറ് മണിക്കൂർ ദൈർഘ്യമുള്ള യജുർവേദം മുഴുവനായും അവർ പാരായണംചെയ്തു. മനുഷ്യൻ്റെ ഓർമ്മ ശക്തിയും വികാരങ്ങളും കൈകാര്യം ചെയ്യുന്ന മസ്തിഷ്ക മേഖലയായ ഹിപ്പോകാമ്പസിൻ്റെ ഉയർന്ന തോതിലുള്ള വികസനം ഇതുമൂലം ഉണ്ടാകുന്നു എന്നാണ് ഈ പഠനം തെളിയിച്ചത്. ഇതുമൂലം മനുഷ്യൻ്റെ സംസാരത്തെയും ശബ്ദത്തെയും നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖലകളുടെ വലുപ്പം വർദ്ധിക്കുന്നതായി ഈ പഠനം റിപ്പോർട്ട് ചെയ്തു. സംസ്‌കൃത മന്ത്രങ്ങൾ ചൊല്ലി വളർത്തിയ കുട്ടികൾക്ക് തലച്ചോറിൻ്റെ വലത് ഹിപ്പോകാമ്പസിൽ അളക്കുവാൻ കഴിയുന്നത്ര അസാധാരണമായ വളർച്ചയുണ്ടെന്ന് ന്യൂറോ സയൻറ്റിസ്റ്റുകൾ കണ്ടെത്തി. ഇതാണ് ശബ്ദവും പ്രജ്ഞാനവും തമ്മിലുള്ള ബന്ധം. അടുത്തതായി, എന്താണ് “തന്ത്ര” എന്ന് നോക്കാം. വേദങ്ങളിൽ വരുന്ന ദൈവീക ആരാധനയുടെ നിയമങ്ങളും ക്രമങ്ങളും ആണ് തന്ത്ര. മനുഷ്യ ജന്മത്തിൻ്റെ ഉയര്‍ന്നതും താഴ്ന്നതും ആയ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റുവാന്‍ വേണ്ടി – അത് നിറവേറ്റാന്‍ യോഗ്യരായവര്‍ക്ക് മാത്രം, അതും അനുയോജ്യനായ ഒരു ഗുരുവില്‍ കൂടി മാത്രം – ആണ് താന്ത്രിക അദ്ധ്യയനങ്ങള്‍ നല്‍കുന്നത്. തന്ത്ര വളരെ പരിഷ്കൃതമായ ഒരു സമ്പ്രദായമാണ് എന്ന് പറയാം. എന്നാല്‍ അതേസമയം, വളരെ സങ്കീര്‍ണ്ണമായ ഒരു സമ്പ്രദായവും കൂടി ആണ് അത്. “പരിഷ്കൃതം” എന്ന് പറയാന്‍ കാരണം, വെറും ശാരീരികമായ ക്രിയകള്‍ മാതമല്ല, മാനസികവും, ബൗദ്ധികവും ആയ ക്രിയകളും തന്ത്ര സാധനകളില്‍ അടങ്ങിയിരിക്കുന്നു എന്നത് കൊണ്ടാണ്. തന്ത്ര ഒരേ സമയം ആചാരപരമായ സമ്പ്രദായം ആണെന്നും പറയാം, ആത്മീയമായ സമ്പ്രദായം ആണെന്നും പറയാം. ആചാരപരം എന്ന് പറയുവാൻ കാരണം ഒരു വശത്ത്‌ നിരവധി ആചാര ക്രമങ്ങൾ തന്ത്രയിൽ ഉള്ളതുകൊണ്ടാണ്. തന്ത്ര ഒരു ആത്മീയ സമ്പ്രദായം കൂടി ആണ് എന്ന് പറയുവാന്‍ കാരണം, സൂക്ഷ്മവും, മാനസികവുമായ നിരവധി ക്രിയകള്‍ തന്ത്രത്തിൽ ഉള്ളതുകൊണ്ടു കൂടിയാണ് . തികഞ്ഞ നിഷ്ഠകളോടെ ആചാരപരമായ കർമ്മങ്ങൾ അഭ്യസിക്കുന്ന അനുയായികള്‍ക്ക് മാത്രമേ തന്ത്രയുടെ അകത്തളങ്ങളിലേക്ക് പ്രവേശനം ഉള്ളൂ. മാത്രവുമല്ല അനുയോജ്യനായ ഒരു ഗുരുവിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. തൻ്റെ തന്നെ ഉള്ളിലുള്ള ശക്തിയെ ഊട്ടി വളര്‍ത്തി അതിലൂടെ, ശരീര സമേതനായി ഇരിക്കുമ്പോള്‍ തന്നെ, ആത്മ സാക്ഷാത്ക്കാരം നേടുവാൻ സഹായിക്കുന്ന ഒന്നാണ് തന്ത്ര. “ആത്മ സാക്ഷാത്ക്കാരം” എന്ന് പറഞ്ഞാല്‍, അവബോധത്തിൻ്റെ ഏറ്റവും ഉയര്‍ന്ന വികാസത്തിലൂടെ താന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ആ ഉന്നത അവബോധത്തിൽ സ്വയം ലയിച്ച് സ്വയം ആ ഉന്നത അവബോധമായി മാറിത്തീരുക എന്നാണു അര്‍ത്ഥം. ചുരുക്കത്തില്‍, ആത്മ സാക്ഷാത്കാരത്തിലേക്കുള്ള സൂപ്പര്‍ “ഹൈവേ” ആണ് തന്ത്ര എന്ന് പറയാം. പ്രായോഗിക തലത്തില്‍ തന്ത്ര എന്നത് ശക്തിയുടെ ‘അപ്ലയിഡ് മെറ്റാഫിസിക്സ്’ ആണ്. എന്ന് പറഞ്ഞാല്‍, പ്രപഞ്ച സൃഷ്ടി നടത്തുന്ന പ്രകൃതി ശക്തിയെ കുറിച്ചുള്ള വിശേഷാൽ അറിവിൻ്റെ പ്രായോഗിക പ്രയോഗം ആണ് തന്ത്ര. ആ ശക്തി മനുഷ്യൻ്റെ ഭൗതികവും ആത്മീയവും ആയ ആവശ്യങ്ങള്‍ക്കായി പ്രയോഗിക്കാനുള്ള, വളരെ സജീവമായ, ഒരു പ്രയോഗ ശാസ്ത്രം ആണ് തന്ത്ര. പതിനയ്യായിരം വർഷങ്ങൾക്ക് മുൻപ്, ‘ശിവൻ’ എന്ന പേരുള്ള ആദിയോഗിയിൽ നിന്നും ആണ് താന്ത്രീക ജ്ഞാനത്തിൻ്റെ പരമ്പര ആരംഭിക്കുന്നത്. ഇന്ന് നമുക്ക് ചിന്തിക്കുവാൻ കഴിയുന്നതിലും എല്ലാം അധികം ഉയർന്ന അവബോധമുള്ള ഒരു മഹായോഗി ആയിരുന്നു, ആദിയോഗി അല്ലെങ്കിൽ ആദിഗുരു ആയ ‘ശിവൻ’. ഈ ആദി യോഗി, പാർവ്വതി എന്ന തൻ്റെ ധർമ്മ പത്നിയുടെ ചോദ്യങ്ങൾക്ക് ഉത്തരമായി നൽകിയ ജീവിത സത്യങ്ങളും, അവബോധം വർദ്ധിപ്പിക്കുവാൻ ഉതകുന്ന വിധത്തിലുള്ള, ശരിയായ ജീവിത രീതിയും ആണ് താന്ത്രിക ജ്ഞാനം. അതായത് മനുഷ്യകുലത്തിനുള്ള ‘യൂസർ മാനുവൽ’ ആണ് തന്ത്ര. കോയമ്പത്തൂരിലെ ഇശ യോഗ സെൻറ്ററിലെ ആദിയോഗി പ്രതിമ സപ്തർഷികൾ എന്ന പേരിൽ അറിയപ്പെടുന്ന ഏഴ് മഹർഷി ശിഷ്യന്മാർക്ക് ആദിയോഗി “യോഗ ജ്ഞാനം” പഠിപ്പിച്ചു കൊടുക്കുന്നു. മനുഷ്യൻ്റെ ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനവും മനുഷ്യാവബോധത്തിൻ്റെ ഏറ്റവും ഉന്നതമായ സാദ്ധ്യതകളും ഉപയോഗിച്ച് ക്ലേശരഹിതമായ, നിത്യാനന്ദപൂർവമായ ജീവിതം എങ്ങിനെ നയിക്കുവാൻ എല്ലാവർക്കും സാധിക്കും എന്നതിൻ്റെ ശാസ്ത്രവും ടെക്നോളജിയും ആണ് ആദിയോഗി അവർക്ക് പഠിപ്പിച്ചു കൊടുത്ത യോഗ മുറകൾ. ഈ സപ്തർഷികൾ ഭാരതത്തിലുടനീളവും, കൂടാതെ ലോകത്തിൻ്റെ ചില ഭാഗങ്ങളിലും ചെന്ന് യോഗയുടെ ജ്ഞാനം അന്നത്തെ ജനങ്ങൾക്ക് പകർന്ന് കൊടുത്തു. അന്നത്തെ സപ്തർഷികളിൽ ഒരാളായിരുന്നു ദക്ഷിണേന്ത്യയിൽ എല്ലാക്കാലത്തും അറിയപ്പെട്ടിരുന്ന ‘അഗസ്ത്യ മുനി’. താന്ത്രിക ഗ്രന്ഥങ്ങള്‍ അധികവും എഴുതപ്പെട്ടിരിക്കുന്നത് സംസ്കൃതത്തില്‍ ആണ്. എന്നാല്‍ ആയിരത്തോളം താന്ത്രിക ഗ്രന്ഥങ്ങള്‍ പാലി, പ്രാകൃത, ടിബറ്റന്‍, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഉണ്ട്. എങ്കിലും അടിസ്ഥാന പരമായ താന്ത്രിക ദര്‍ശനങ്ങള്‍ മനസ്സിലാക്കാന്‍ “ശിവസ്വരോദയ” ഒരു ഉത്തമ ഗ്രന്ഥമാണ്. നേത്ര തന്ത്ര, സ്വച്ഛന്ദ തന്ത്ര, തന്ത്ര ലോക, രുദ്ര യാമല, പ്രപഞ്ച സാര, ശ്രീ വിദ്യാര്‍ണവ, മാലിനി വിജയ വര്‍ത്തിക, ശാരദാ തിലക, നിത്യ ഷോഡസികാര്‍ണവ, യോഗിനി ഹൃദയ, സ്പന്ദകാരിക തുടങ്ങി വളരെ പ്രധാനപ്പെട്ട പല സംസ്കൃത ഗ്രന്ഥങ്ങളും താന്ത്രിക ദര്‍ശനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. യോഗ, ആയുര്‍വേദം, സാംഖ്യ, ജ്യോതിഷം, നാട്യ ശാസ്ത്രം, ആയോധന കലകള്‍ എന്ന് വേണ്ട എല്ലാ ഭാരതീയ ചിന്താ ധാരകളിലും തന്ത്രയുടെ സ്വാധീനം നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ഉപനിഷത്തുക്കളിലും – പ്രത്യേകിച്ച് അഥര്‍വ്വോപനിഷത്തില്‍ – താന്ത്രിക ബോധനങ്ങള്‍ കാണാം. ഉപനിഷത്തുക്കളും സൂത്രങ്ങളും വേദങ്ങളിലെ അടിസ്ഥാന വിഷയങ്ങൾ കൂടുതൽ അവഗാഹതയോടെ കടഞ്ഞെടുത്ത ഗ്രന്ഥങ്ങളാണ് ഉപനിഷത്തുക്കൾ. “ഉപ” ”നിഷദ്” എന്ന പദത്തിൻ്റെ അർത്ഥം തന്നെ ‘പ്രാപ്തനായ ഒരു ഗുരുവിൻ്റെ തൊട്ടടുത്ത് ഇരുന്നു പഠിക്കപ്പെടുന്നത് ’ എന്നാണ്. വളരെ ഗഹനമായ വിഷയങ്ങൾ ആയതിനാൽ പരിണത പ്രജ്ഞനായ ഒരു ഗുരുവിൻ്റെ സഹായം ആവശ്യമുള്ള വിഷയം എന്നാണ് അതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്. മാത്രവുമല്ല, വളരെ ഗ്യോപ്യമായി നിഗൂഢമായ വിവിധ അർത്ഥ തലങ്ങളുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതും. മേൽ പ്രസ്താപിച്ച നീണ്ട കാലയളവിൽ നിരവധി ഋഷിമാർ വിശദീകരിച്ച ആയിരത്തിലധികം ഉപനിഷത്തുക്കൾ ഉണ്ട്. സംസ്കൃതത്തിൽ ആണ് ഉപനിഷത്തുക്കൾ എഴുതിയിരിക്കുന്നത്. ഇന്ദ്രിയാതീതമായ വിവിധ വിഷയങ്ങൾ ഉപനിഷത്തുക്കളിൽ പാതിപാദിക്കുന്നുണ്ട്. പൊതുവായി പറഞ്ഞാൽ ജീവൻ്റെ യാഥാർത്ഥ്യം എന്താണെന്നും, ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനം എങ്ങിനെ സാധിക്കാം എന്നുള്ളതുമാണ് ഉപനിഷത്തുക്കളിലെ ഒരു മുഖ്യവിഷയം. വേദങ്ങൾ ബാഹ്യമായ യാഗങ്ങൾക്കും യജ്ഞങ്ങൾക്കും പ്രാധാന്യം കൊടുത്തപ്പോൾ, ഉപനിഷത്തുക്കൾ ആന്തരികമായ അവബോധ വികസനത്തിലൂടെ ജീവാത്മാവിൻ്റെ സ്വാതന്ത്ര്യ ലബ്ധിക്കുള്ള മാർഗ്ഗങ്ങൾക്ക് ആണ് പ്രാധാന്യം കൊടുക്കുന്നത്. രണ്ടും രണ്ടു കാലഘട്ടങ്ങളിലൂടെ വികസിച്ചുവന്ന രീതികളാണ്. മനുഷ്യാവബോധത്തിൻ്റെ ക്രമേണയുള്ള വികാസത്തിൻ്റെ ഫലമായുണ്ടായ വളർച്ചയുടെ ഫലം കൂടിയാണ് ഇത്. സംഹിത, ബ്രാഹ്‌മണ, ആരണ്യക, ഉപനിഷദ് എന്നിങ്ങനെ നാല് ഘട്ടങ്ങളിൽ കൂടിയാണ് വേദങ്ങളിലെ ജ്ഞാനം വികസിച്ച് ഉപനിഷത്തുക്കളിൽ അതിൻ്റെ മൂർദ്ധന്യത്തിൽ എത്തിയത് എന്ന് കാണാം. തിയറിയുടേയും പ്രാക്ടീസിൻ്റെയും ഒരുമിച്ചുള്ള ക്രമാനുഗതമായ വളർച്ച ഈ നാല് ഘട്ടങ്ങളിലും നമുക്ക് കാണുവാൻ കഴിയും. സംഹിതയിൽ മന്ത്രങ്ങൾ ആണുള്ളത്. മന്ത്രങ്ങളുടെ ശരിയായ ഉപയോഗത്തിലൂടെ അവബോധ വികസനത്തിനായി തയ്യാർ എടുപ്പിക്കുക എന്നതാണ് ലക്ഷ്യം. ബ്രാഹ്മണങ്ങളിൽ ആ മന്ത്രങ്ങൾക്കുള്ള ആദ്യത്തെ നിലയിലുള്ള വ്യാഖ്യാനങ്ങളും, ആചാരങ്ങൾ എന്ന നിലയിൽ നിത്യജീവിതത്തിൽ എങ്ങിനെ അവ ഉപയോഗിക്കണം എന്നുള്ളതും ആണ് വിഷയം. കുടുംബം ജീവിതം നയിക്കുന്നവർക്കുള്ളതാണ് ബ്രാഹ്മണങ്ങളിലെ വിഷയം. ആരണ്യകത്തിൽ, പ്രജ്ഞാനത്തിൻ്റെ ഉന്നതമായ സാദ്ധ്യതകൾക്കായി മനസ്സിനെ എങ്ങിനെ പരിശീലിപ്പിക്കണം എന്നതാണ് വിഷയം. ഏകാന്തതയിൽ പരിശീലിക്കണ്ടതാണ് ഇവ. ‘ആരണ്യകം’ എന്ന പേര് തന്നെ ‘വനാന്തരം’ എന്നാണ്. ഉപനിഷത്തുക്കളിൽ മനുഷ്യ നിലനിൽപ്പിൻ്റെ ആത്യന്തികമായ യാഥാർത്ഥ്യത്തെ മനസ്സിലാക്കിപ്പിച്ചുകൊണ്ട് അതിലേക്ക് എത്തിച്ചേരാനുള്ള വഴികൾ ആണ് അടങ്ങിയിരിക്കുന്നത്. അങ്ങിനെ മനുഷ്യൻ്റെ ശാരീരികവും, മാനസികവും, ആത്മീയവുമായിട്ടുള്ള ഒരു സമഗ്ര പുരോഗതിയാണ് വേദങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് കാണാം. ചുരുക്കത്തിൽ വേദങ്ങളുടെ ദാർശനിക തലങ്ങളെ ആണ് ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നത്. സനാതന ധർമ്മത്തിൽ “ദാർശനികത” എന്നാൽ പ്രായോഗിക തലത്തിൽ പ്രയോഗിച്ചു ഉറപ്പുവരുത്തുന്ന സത്യാന്വേഷണ ഫലങ്ങൾ ആണ്. മേൽപ്പറഞ്ഞ ദാർശനിക വിഷയങ്ങളെ കൂടാതെ ഉപനിഷത്തുകളിൽ, വൈദിക ആചാരങ്ങളെക്കുറിച്ചും, പുനർജന്മം, മുക്തി, ഈ ജീവിതത്തിൽ സമാധാനവും ഐക്യവും ഉറപ്പാക്കുന്ന വിധം, മരണം എന്ന പ്രതിഭാസം, ഭക്ഷണത്തിൻ്റെ പ്രാധാന്യം, മനുഷ്യൻ്റെ പ്രാപഞ്ചിക ഘടന, വ്യക്തിത്വം, മരണാനന്തര ആത്മാക്കളുടെ യാത്ര, ശ്വാസത്തിൻ്റെ ശ്രേഷ്ഠത, സൃഷ്ടി , പ്രകൃതിയുടെ പ്രവർത്തനങ്ങൾ, മനസ്സിൻ്റെയും ശരീരത്തിൻ്റെയും മാലിന്യങ്ങൾ, ബുദ്ധിയുടെ തരങ്ങൾ, ഇന്ദ്രിയങ്ങളുടെ പങ്ക്, മനസ്സ്, കർമ്മ ബന്ധനങ്ങളുടെ കാരണങ്ങളും അനന്തരഫലങ്ങളും, പ്രപഞ്ചത്തിലെ ദേവതകൾ, ത്യാഗങ്ങളുടെ സ്വഭാവവും പ്രാധാന്യവും, ‘ഓം’ എന്ന ശബ്ദം, യോഗ, ഋഷികളും ഗുരുക്കന്മാരും, പ്രജ്ഞാനത്തിൻ്റെ വിവിധ അവസ്ഥകൾ, തൃഗുണങ്ങൾ, ജ്ഞാനം, മായ തുടങ്ങി ജീവിതത്തിൽ പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ വിശദമായി അപഗ്രഥിക്കപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ചെല്ലാം ഒരു ഏകദേശ രൂപമെങ്കിലും കൈവരാതെ സനാതന ധർമ്മം എന്താണെന്ന് മനസ്സിലാക്കുക പ്രയാസമാണ്. ഇതിൽ വളരെ പ്രധാനപ്പെട്ട ചില അടിസ്ഥാന സനാതന തത്വങ്ങൾ അടുത്ത അദ്ധ്യായത്തിൽ പ്രത്യേകമായി നൽകുന്നത് അതുകൊണ്ടാണ്. പുരാതന കാലങ്ങളില്‍ ഉപനിഷത്തുക്കളുടെ അദ്ധ്യയനം കഴിയുന്നതുവരെ ഭാരതീയനായ ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസം പൂര്‍ണമായതായി കരുതപ്പെട്ടിരുന്നില്ല. പക്ഷേ, വെറും വേദ പഠനം കൊണ്ട് മാത്രം ലക്ഷ്യത്തിലെത്താന്‍ കഴിയുകയില്ലെന്നും പറയുമായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയും പഠിപ്പിച്ചതെല്ലാം സ്വന്തം അനുഭവത്തിലൂടെ അനുഭവിച്ചറിയേണ്ട ആവശ്യമുണ്ടായിരുന്നു. ശ്രുതിയും സ്മൃതിയും ശ്രുതിയും സ്മൃതിയും തമ്മിലുള്ള ബന്ധം അല്പം ഒന്ന് വ്യക്തമാക്കേണ്ടതുണ്ട്. സനാതന ധർമ്മത്തിൽ എന്നും നിലവിലുള്ള മൂന്ന് തരത്തിലുള്ള ആരാധന സമ്പ്രദായങ്ങളെക്കുറിച്ചു അല്പം ഒന്ന് സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ. വിഗ്രഹങ്ങളും ആരാധനകളും എല്ലാം ഒരു ‘വാക്കിങ് സ്റ്റിക്’ ആണ്. പ്രജ്ഞാന വികസനത്തിനായി ഉപയോഗിക്കുന്ന ഒരു ‘വാക്കിങ് സ്റ്റിക്’. എല്ലാ മതത്തിലും ആരാധനകൾ ഉണ്ട്. വിവിധ രീതികളിൽ ആണെന്ന് മാത്രം. മനുഷ്യ മനസ്സുകൾക്ക് അമൂര്‍ത്തമായ ആശയങ്ങളെ മനസ്സിലാക്കുവാനുള്ള ഗ്രഹണ ശക്തി പ്രജ്ഞാന വികസനത്തിൻ്റെ ആദ്യഘട്ടങ്ങളിൽ കുറവായിരിക്കും. ഈ ഘട്ടത്തിൽ പ്രതിരൂപങ്ങൾ ഒരു ‘വാക്കിങ് സ്റ്റിക്’ പോലെ ആവശ്യമാണ്. കാലാന്തരരത്തിൽ ‘വാക്കിങ് സ്റ്റിക്’ ഇല്ലാതെ നടക്കുവാൻ ആവശ്യമായ പ്രാപ്തി കൈവരിക്കും. വിഷ്ണു, ശിവൻ, ശക്തി എന്നെല്ലാം പറയുന്നത് ചില തത്വങ്ങളുടെ സിംബോളിസിസം ആണ്. ഗണിത ശാസ്ത്രത്തിലെ തത്വങ്ങളുടെ സിംബോളിക് രൂപങ്ങൾ ആണ് ഗണിത ശാസ്ത്ര ഫോർമുലകൾ. അതുപോലെ ഉള്ള ആത്മീയ ശാസ്ത്രത്തിലെ ഫോർമുലകൾ ആണ് വിഷ്ണു, ശിവൻ, ശക്തി എന്നെല്ലാം വിവക്ഷിക്കുന്നത്. ഈ വിഷയം പുറകെ കൂടുതൽ വ്യക്തമാക്കുന്നുണ്ട്. വിഷ്ണുവിനേയും, ശിവനേയും, ശക്തിയേയും ആരാധിക്കുന്ന മൂന്നു തരത്തിലുള്ള ആരാധനാ രീതികളാണ് സനാതന ധർമ്മത്തിൽ അന്നും ഇന്നും നിലനിൽക്കുന്നത്. കേരളത്തിൽ വിഷ്ണു ക്ഷേത്രങ്ങളും, ശിവ ക്ഷേത്രങ്ങളൂം, ദുർഗ്ഗാ ക്ഷേത്രങ്ങളും ഉണ്ടാകുന്നത് ഈ മൂന്ന് ആരാധന രീതികളെ അടിസ്ഥാനമാക്കിയാണ്. (വിഷ്ണുവും, ശിവനും, ശക്തിയും ഇവിടെ ഈശ്വര സങ്കല്പങ്ങളാണ്, ദൈവ സങ്കൽപ്പങ്ങൾ അല്ല. ദൈവവും ഈശ്വരനും തമ്മിലുള്ള വ്യത്യാസം പുറകെ വ്യക്തമാക്കുന്നുണ്ട്. സൃഷ്ടി ക്കപ്പെട്ട സകലതിൻ്റെയും പരിപാലനം എന്ന പ്രക്രിയയുടെ നടത്തിപ്പ്, മനുഷ്യമനസ്സിന് ഗ്രഹിക്കുവാൻ വേണ്ടി, പ്രതിരൂപാത്മകത്വം തൽകിയതാണ് ‘വിഷ്‌ണു’. സൃഷ്ടി യുടെ അന്തിമമായ ലയനം സംഭവിക്കുന്ന സമയത്ത് അത് സംഭവിക്കുന്നത് നിത്യനിതാന്ത ശൂന്യതയിലേക്ക് തന്നെ ആണ്. അത് മനുഷ്യമനസ്സിന് ഗ്രഹിക്കുവാൻ വേണ്ടി, ‘ശിവത്വം’ എന്ന പേര് നൽകി വിളിച്ചുകൊണ്ടു ശിവത്വത്തിനു പ്രതിരൂപാത്മകത്വം തൽകിയതാണ് ‘ശിവൻ’. ശിവത്വത്തിൻ്റെ ‘കഴിവുകൾ’ ആകുന്ന ശക്തിയുടെ പ്രതിരൂപാത്മകതയാണ് ‘ശക്തി’. തത്ക്കാലം, സാന്ദർഭികമായി, ഇത്രയും മനസ്സിലാക്കുന്നത് നല്ലതാണ്.) വൈഷണവ രീതി, ശൈവ രീതി, ശാക്ത രീതി എന്നീ മൂന്ന് രീതികൾ ആണ് സനാതന ധർമ്മത്തിലെ ഭക്തിയുടെ മാർഗ്ഗത്തിൽ അനുഷ്ടിച്ചു വരുന്നത്. ഈ മൂന്ന് ആരാധനാ ക്രമങ്ങളും ഉൾക്കാഴ്ചയുള്ള ഒരു ജീവിതരീതിയുടെ ഭാഗമാണ്. ഇത് മൂന്നും താന്ത്രികമായ ആരാധനകൾ തന്നെ ആണ്. ഈ മൂന്നു തരത്തിലുള്ള ആരാധനാ ക്രമങ്ങൾ നിലവിൽ വരുന്ന രീതിയാണ് ഇനി പറയുവാൻ പോകുന്നത്. അതിൽ നിന്നും ശ്രുതി-സ്മൃതി ബന്ധത്തെക്കുറിച്ച് മനസ്സിലാക്കാം. വേദങ്ങളിലെ ആരാധനാ രീതികൾ വളരെ ചിട്ടയോടും, ശാരീരികവും മാനസികവും വൈകാരികവും ആയ ശുദ്ധിയോടേയും അനുഷ്ടിക്കേണ്ടതായിട്ടാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ശാരീരികവും മാനസികവും ആയ ശുദ്ധി അവബോധ വികസനത്തിന് ആവശ്യമായ പ്രാണ പ്രസരണത്തിന് അത്യന്താപേക്ഷിതമായത് കൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. നമ്മൾ നമ്മുടെ രാജ്യത്തിൻ്റെ പ്രസിഡണ്ടിനേയോ പ്രധാനമന്ത്രിയേയോ കാണുവാൻ പോകുകയാണെങ്കിൽ ഏറ്റവും നല്ല വസ്ത്രം ധരിച്ചുകൊണ്ട്, ഏറ്റവും നന്നായി മുടി ചീകിയൊതുക്കിക്കൊണ്ട്, ഏറ്റവും നല്ല രീതിയിൽ പോകുന്നതുപോലെ ഉള്ള ഒരു തയ്യാറെടുപ്പുപോലെ കൂടി ആണിത്. അതേപോലുള്ള പവിത്രതയും വിശുദ്ധിയും തന്ത്രയിലും സമാനമായ രീതിയിൽ തന്നെ നിഷ്ക്കർഷിക്കപ്പെടുന്നുണ്ട്. വേദങ്ങളിൽ അധിഷ്ഠിതമായ രീതിയിൽ കൃത്യമായ വിശുദ്ധിയോടെ വിഷ്ണുവിനെ ആരാധിക്കുന്ന ക്രമമാണ് വൈഷ്ണവ ആരാധനാ രീതികൾ. ഈ രീതിയെ “സംഹിത തന്ത്ര” എന്നാണ് പറയുന്നത്. അതായത്, വേദ സമ്പ്രദായങ്ങളില്‍ അധിഷ്ഠിതമായ “സംഹിത തന്ത്ര” മാമൂലുകള്‍ കൃത്യമായി അനുഷ്ഠിക്കുന്ന തികഞ്ഞ യാഥാസ്ഥിതിക സമ്പ്രദായം ആണ്. അതുകൊണ്ട് ഇതിൽ ഉടനീളം അഹിംസ, അക്രമരാഹിത്യം തുടങ്ങിയ ധാര്‍മ്മിക മൂല്യങ്ങള്‍ നിറഞ്ഞു നിന്നു. ഇതേ രീതിയിൽ വേദ സംഹിതകളില്‍ അധിഷ്ഠിതമായിരുന്ന യഥാസ്ഥിതിക ധാര്‍മ്മിക ബോധത്തോട് കൂടിയ ശിവ ഭക്തിയും ഉണ്ട്. ശിവനേയും ഇതേ രീതിയിൽ ആരാധിക്കുന്നുണ്ട്. അപ്രകാരം പവിത്രമായ ആരാധനാ ക്രമങ്ങളും ലളിത ജീവിതവും അടങ്ങിയ ശൈവ രീതിയിലുള്ള ആരാധനാ ക്രമമാണ് “ആഗമ തന്ത്ര”. വൈഷ്ണവ രീതിക്കും ശൈവരീതിക്കും, രണ്ടിനും, അച്ചടക്കവും കൃത്യനിഷ്ടയും ശാരീരികവും മാനസികവും ആയ ശുദ്ധിയും ആവശ്യമാണ്. ഒന്ന് വിഷ്ണുവിനെ ആരാധിക്കുന്നു, മറ്റേത് ശിവനെ ആരാധിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. എന്നാൽ, എല്ലാവർക്കും ഇപ്രകാരം വൃത നിഷ്ഠയുള്ള കഠിനമായ ജീവിതക്രമം സാദ്ധ്യമായിരിക്കുകയില്ലല്ലോ? ഇന്നത്തെപോലെ അന്നും ജനങ്ങൾ ബഹുവിധം ആയിരുന്നു. അന്നും സസ്യഭുക്കുകളും മാംസഭുക്കുകളും ഉണ്ടായിരുന്നു. വേദകാലത്തും മൃഗ ബലി നടത്തുന്നവരും നടത്താത്തവരും ഉണ്ടായിരുന്നു. ശ്രുതിയിൽ അധിഷ്ഠിതമായ വൈഷ്‌ണ തന്ത്രത്തിൻ്റെയും, ശൈവ തന്ത്രത്തിൻ്റെയും വിശുദ്ധിയോടെ ആരാധനകൾ നടത്തുവാൻ എല്ലാവർക്കും കഴിയുമായിരുന്നില്ല. അതുകൊണ്ട് അവർ വിഷ്ണുവിനേയോ ശിവനേയോ ആരാധിക്കുന്നതിനു പകരം, ശിവൻ്റെ “ശക്തി”യെ ആരാധിക്കുവാൻ തുടങ്ങി. അങ്ങിനെ ‘ശക്തി’യെ ആരാധിക്കുന്ന ക്രമമാണ് “കൗളതന്ത്ര”. ഇതിനെ “ശാക്ത തന്ത്ര” എന്നും പറയും. (“ശക്തി” എന്നാൽ സൃഷ്ടി നടത്തുന്ന ‘ശക്തി’ ആണ്. ‘ശക്തി’ എന്നത് സ്ത്രീലിംഗ ശക്തിയാണ്. ഇതെല്ലാം അടുത്ത അദ്ധ്യായത്തിൽ കൂടുതൽ വ്യക്തമാക്കുന്നുണ്ട്). ഇക്കാരണം കൊണ്ട്, കൗള തന്ത്രത്തിൽ ബലികളും, മദ്യവും, മാംസവും, തേനും, ദാമ്പത്യബന്ധവും, ദാമ്പത്യേതര ബന്ധവും ഒന്നും തന്നെ ന്യൂനത കല്‍പ്പിക്കപ്പെടുന്ന ആരാധനാ ക്രമങ്ങൾ അല്ലായിരുന്നു. അതായത്, തന്ത്രത്തിലെ സാധനകള്‍, ഒരു സാധാരണ മനുഷ്യൻ്റെ സാധാരണ ജീവിതത്തിൻ്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ജീവിക്കുന്ന ഒരു ശരാശരി മനുഷ്യൻ്റെ മാനസിക നില വളരെ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട് എന്നർത്ഥം. തന്ത്രയില്‍ വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണിത്. പക്ഷേ ശക്തിയുടെ പള്ളിയുണര്‍ത്തലിന് അതൊന്നും ഒരു തടസ്സമല്ല എന്നാണ് തന്ത്ര വ്യക്തമാക്കുന്നത്. ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനത്തിന് മുൻപിൽ എല്ലാവരും സമന്മാരായിരുന്നു. കഴിക്കുന്ന ആഹാരമോ, ഗൃഹസ്ഥനാണോ പരിത്യാഗിയാണോ എന്ന വസ്തുതയോ, വ്യക്തിയുടെ സ്വഭാവമോ ഒന്നും അവബോധവികസനത്തിന് തടസ്സം അല്ല എന്നാണ് തന്ത്ര ശാസ്ത്രം അസന്ദിഗ്‌ദ്ധമായി പറയുന്നത്. കാലത്തിനനുസരിച്ച് വന്ന ഒരു മാറ്റമാണ് ഇത്. മനുഷ്യാവബോധം ഏറ്റവും ഉന്നതനിലയിൽ പ്രവർത്തിക്കുന്ന കാലത്ത് വൃത ശുദ്ധിയോടെ ശ്രുതിയിൽ നിർദ്ദേശിക്കപ്പെട്ട രീതിയിൽ ആരാധനാ ക്രമങ്ങൾ ചെയ്യുവാൻ ബഹുഭൂരിപക്ഷത്തിനും കഴിഞ്ഞിരുന്നു. എന്നാൽ കാലഘട്ടം മാറുന്നതോടെ മനുഷ്യാവബോധത്തിൽ വരുന്ന ഇടിവ് മൂലം ബഹുഭൂരിപക്ഷത്തിനും അങ്ങിനെ ചെയ്യുവാൻ പറ്റാതെ വരുമ്പോൾ കൗളാചാരം നിലവിൽ വന്നു. എന്നാൽ കാലക്രമേണ, ഈ കൗള രീതി, ദക്ഷിണ (ഇടത്ത്) കൗള തന്ത്ര എന്നും വാമ (വലത്ത്) കൗള തന്ത്ര എന്ന പേരിലും രണ്ടു രീതിയിൽ ഉള്ള കൗള ആരാധനകൾ ആയി വഴി പിരിഞ്ഞു. ദക്ഷിണ (ഇടത്ത്) കൗളത്തിൽ ശൈവ സാധനകള്‍ കൗള രീതികളില്‍ ശൈവ ശുദ്ധികൾ ഇല്ലാതെ അനുഷ്ഠിക്കുന്നു. ദക്ഷിണ കൗള സാധനകൾ ഇന്ന് നിലവിലില്ല എന്ന് തന്നെ പറയാം. ഉണ്ടെങ്കിൽത്തന്നെ, വളരെ അപൂർവ്വം ആയിരിക്കും. വാമ (വലത്ത്) കൗള തന്ത്രത്തിൽ ശക്തി സാധന ശൈവ ശുദ്ധിയോടെ ചെയ്യുന്നു. ഇതാണ് കേരളത്തിൽ ഇന്ന്കാണുന്ന ഭഗവതി ക്ഷേത്രങ്ങൾ. എല്ലാ ആരാധനകളും ഒരു ബൃഹത് സംസ്കാരത്തിൻ്റെ ജീവിത രീതിയിൽ വരുന്ന ക്രമങ്ങളാണ്. കാലത്തിൻ്റെ വലിയ ഭൂമികയിൽ കൂടി ഇവ കടന്നുപോകുമ്പോൾ കാലികമായിയും, പ്രാദേശികമായും വരുന്ന വ്യത്യാസങ്ങൾ ആണ് മുകളിൽ പറഞ്ഞത്. വൈഷ്‌ണവ തന്ത്രവും, ശൈവ തന്ത്രവും കൃത്യമായി ശ്രുതിയെ പിന്തുടർന്നപ്പോൾ , ദക്ഷിണകൗളവും, വാമ കൗളവും കാലികമായ മാറ്റങ്ങളിലൂടെ “സ്മൃതി”യായി ഭവിക്കുകയാണ് ചെയ്തത്. ഇത് കാലക്രമേണ നൂറ്റാണ്ടുകളിലൂടെ സംഭവിക്കുന്ന മാറ്റങ്ങൾ ആണ്. പുരാണങ്ങളും ഇതിഹാസങ്ങളും മനുഷ്യ ജീവിതം സാർത്ഥകമായി തീരുവാൻ ആവശ്യമായ ധാർമ്മിക ഉപദേശങ്ങൾ വരും തലമുറകൾക്ക് നൽകുവാനായി കഴിഞ്ഞ കാലത്ത് നടന്ന സംഭവങ്ങൾ കഥാരൂപത്തിൽ നൽകുന്ന ബൃഹത് രചനകളാണ് പുരാണങ്ങളും ഇതിഹാസങ്ങളും. കഴിഞ്ഞ കാലസംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ള “കേസ് സ്റ്റഡി”കൾ ആണ് അവ. വാത്മീകി രാമായണവും, വ്യാസ രചിതമായ മഹാഭാരതവും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അത്തരം പുരാണങ്ങളും ഇതിഹാസങ്ങളും കാലഘട്ടങ്ങളുടെ ചരിത്ര രേഖകൾ കൂടി ആണ്. ആ കഥകൾ ശ്രുതിയിലൂടെ ലഭിച്ച സത്യ ദർശനങ്ങളുടെ പ്രായോഗിക ഉദാഹരണങ്ങൾ ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വേദങ്ങളുടേയും തന്ത്രത്തിൻ്റെയും ‘വർക്ക് ബുക്കുകൾ’ ആണ് പുരാണങ്ങളും ഇതിഹാസങ്ങളും. ഒരു അദ്ധ്യാപകൻ ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് വേണ്ടി ഗൃഹപാഠങ്ങൾ കൊടുക്കുന്നതിന് സമമാണ് അവ. ഷഡ് ദർശനങ്ങൾ ദർശനങ്ങൾ എന്നാൽ ‘ഫിലോസഫി’ എന്നാണ് അർത്ഥം. ഭാരതത്തിൻ്റെ ‘ഫിലോസഫികൾ’ ഒന്നും തന്നെ ചാരുകസേരയിലെ ദിവാസ്വപ്നങ്ങൾ അല്ല. നിത്യ ജീവിതത്തിലെ പ്രായോഗികമായ ഉപയോഗത്തിനുള്ള സത്യാന്വേഷണങ്ങൾ ആണ് അവ. “ഷഡ് ദർശനങ്ങൾ” എന്ന സംസ്കൃത പദങ്ങളുടെ അർത്ഥം “ആറ് നേർക്കാഴ്ചകൾ” എന്നാണ്. ഓരോ ദർശനങ്ങളിലും അടങ്ങിയിരിക്കുന്ന സത്യത്തെ അനുവാചകന് സ്വന്തം പ്രായോഗിക അനുഭവത്തിലൂടെ നേരിട്ട് അറിയിക്കുവാൻ തക്ക പ്രാപ്തിയുള്ള ആറ് തത്വശാസ്ത്രങ്ങൾ എന്നാണ് ആ വാക്കുകളുടെ ആന്തരാർത്ഥം. വേദങ്ങളിൽ നിന്ന് ഉപനിഷദ്ക്കളും പിന്നീട് ഉപനിഷത്തുക്കളിൽ നിന്നും സൂത്രങ്ങളും രൂപപ്പെട്ടതു പോലെ തന്നെ ഈ ആറ് ദർശനങ്ങളും കാലാന്തരത്തിൽ സ്വാഭാവികമായ വളർച്ചയിലൂടെ സൂത്രങ്ങളിൽ നിന്നും രൂപപ്പെട്ട് നിലവിൽ വന്നവയാണ്. ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്ത എന്നിവയാണ് ഈ ആറ് ഭാരതീയ ദർശനങ്ങൾ. “ഷഡ് ദർശനങ്ങൾ” ലോകത്തിനുള്ള ഭാരതത്തിൻ്റെ തനതായ, പകരം വയ്ക്കുവാൻ കഴിയാത്ത ഒരു സംഭാവനയാണ്. എല്ലാ വിദ്യാർത്ഥികളും, അവരവരുടെ പഠനം കഴിഞ്ഞു പ്രവർത്തി മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് മുൻപായി ഈ ആറു ദർശനങ്ങളും പഠിച്ചാൽ, അത് നൽകുന്ന അറിവ് അവർക്ക് എല്ലാക്കാലത്തും ഒരു വഴികാട്ടിയായി അവരുടെ ജീവിതത്തിൽ നിലകൊള്ളും. വേദങ്ങളും തന്ത്ര ശാസ്ത്രവും ഉപനിഷത്തുക്കളും എല്ലാം മൂല രൂപത്തിൽ വായിച്ചു പഠിക്കുവാനുള്ള സംസ്കൃത ജ്ഞാനമോ സമയമോ ഇന്നത്തെ ലോകത്തിൽ അധികം ആർക്കും ഉണ്ടാകുകയില്ല. ഇന്നത്തെ ലോകത്തിൽ വിവിധ ഭാഷകളിൽ അവയുടെ എല്ലാം പരിഭാഷകളും വളരെ കൃത്യമായ വിശദീകരങ്ങളും ലഭ്യമാണ്. ഭാരതത്തിൻ്റെ ഈ ആറ് ദർശനങ്ങൾ മാത്രം മനസ്സിരുത്തി പഠിച്ചാൽ സനാതന ധർമ്മം എന്താണ് എന്ന് വ്യക്ത്യമായ ഒരു ധാരണ കൈവരും. ജീവിത സത്യങ്ങളുടെ നിഗൂഢതകൾ ഒന്നൊന്നായി ചുരുളഴിക്കുന്ന മാന്ത്രിക ചെപ്പുകളാണ് ഈ ആറ് ദർശനങ്ങൾ. മാത്രവുമല്ല, ബൗദ്ധികമായി വളരെ ഉത്തേജനം നൽകുകയും ചെയ്യുന്ന ഒന്നാണ് ഈ ആറ് ദർശനങ്ങളുടെ പഠനം. ഈ ആറ് ദർശനങ്ങളിൽ ആദ്യത്തേതാണ് ന്യായ ദർശനം. “ന്യായ” ദർശനത്തിൽ, സത്യാന്വേഷണങ്ങൾക്ക് പുറമേ, ശരിയായ അറിവിൽ എത്തിച്ചേരുവാനുള്ള ചിന്തകൾക്ക് രൂപം കൊടുക്കുവാൻ ഉതകുന്ന യുക്തിയുടേയും ന്യായത്തിൻ്റെയും തർക്ക ശാസ്ത്രം കൂടി ഉൾപ്പെടുന്നുണ്ട്. ഷഡ് ദർശനങ്ങളെ കുറിച്ച് പൊതുവെ പറഞ്ഞാൽ, ഏതെങ്കിലും ദർശനത്തിൻ്റെ ഉപജ്ഞാതാവായി ഏതെങ്കിലും ഒരൊറ്റ മഹർഷിയുടെ പേര് എടുത്ത് പറയുവാൻ കഴിയുകയില്ല. അവിടെയും ഇവിടേയുമായി ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് വേദ വിജ്ഞാനങ്ങൾ ശേഖരിച്ച് അവയെ എല്ലാം സമന്വയിപ്പിച്ച് ക്രോഡീകരിച്ച്‌, ഭംഗിയായി കോർത്തു കെട്ടിയ ഒരു മാലപോലെ, എഴുതപ്പെട്ടതാണ് ഓരോ ദർശനത്തിൻ്റെയും അടിസ്ഥാന സൂത്രങ്ങൾ. അതുകൊണ്ട്, അതാത് ദർശനങ്ങളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം അപ്രകാരം ക്രോഡീകരിച്ച്‌ നൽകിയ പ്രധാന ഋഷിമാരുടെ പേരുകളുമായി ചേർത്ത് ആ ദർശനങ്ങൾ അറിയപ്പെടാറുണ്ട് എന്ന് മാത്രം. കപില മഹർഷിയുടെ സാംഖ്യ സൂത്ര, പതഞ്‌ജലി മഹർഷിയുടെ യോഗ സൂത്ര, വേദരായണൻ്റെ ബ്രഹ്മസൂത്ര തുടങ്ങിയവ ഇതിന് ഉദാഹരണങ്ങൾ ആണ്. ഇതെല്ലാം ഈ സൂത്രങ്ങൾ ക്രോഡീകരിച്ച മഹർഷിമാരുടെ പേരുകൾ ആണ്. അതിനർത്ഥം ഈ മഹർഷിമാരാണ് ആ ദർശനങ്ങളുടെ ഉപജ്ഞാതാക്കൾ എന്നല്ല. വേദങ്ങളാകുന്ന മഹാസാഗരത്തിൽ നിന്നും ഈ മഹർഷിമാർ അത് ക്രോഡീകരിച്ചെടുത്തു എന്ന്മാത്രമാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. വളരെ നീണ്ട കാലഘട്ടങ്ങളിലൂടെ നിരവധി ഋഷി വര്യന്മാർ വേദങ്ങൾ പഠിച്ചും, പഠിപ്പിച്ചും, പരിശീലിച്ചും, മനനങ്ങളിലൂടെ മഥനം ചെയ്തും, സംശയങ്ങൾ തുറന്ന സദസ്സുകളിൽ ന്യായവിചാരം ചെയ്‌തും, അതിൽ അടങ്ങിയിരിക്കുന്ന നിത്യസത്യങ്ങൾ സ്ഫുടം ചെയ്ത് എടുത്തതാണ് ഉപനിഷത്തുക്കൾ. അങ്ങിനെ ഉള്ള ഉപനിഷത്തുക്കളിൽ നിന്നും അതേ വിധം രൂപം കൊണ്ടതാണ് സൂത്രങ്ങളും, തുടർന്ന് സൂത്രങ്ങളിൽ നിന്ന് ഷഡ് ദർശനങ്ങളും. ആധുനിക കാലത്തെ ഗവേഷണ പ്രബന്ധങ്ങളിൽ നടക്കുന്ന വളരെ ക്ലിപ്തമായ ഹൃസ്വ കാല “പീർ റിവ്യൂ” കളുമായി താരതമ്യം ചെയ്യുവാൻ പോലും സാധിക്കാത്തവിധം സുദീർഘമായ “പീർ റിവ്യൂ”കൾ നൂറ്റാണ്ടുകളോളം നടത്തി, നേരിട്ട് അവയുടെ സാധുത ആവർത്തിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രം അനിഷേദ്ധ്യമായി രൂപം കൊണ്ടതാണ് ഈ സൂത്രങ്ങളും, ഉപനിഷത്തുക്കളും, ഷഡ് ദർശനങ്ങളും എല്ലാം. അവയൊന്നും അന്ധമായ വിശ്വാസങ്ങൾ ആയിരുന്നില്ല പ്രായോഗികമായ പ്രയോഗം ഇല്ലാത്ത ഒരു തിയറിയും ദർശനമായി പുരാതന ഭാരതം അംഗീകരിച്ചിരുന്നില്ല എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാൽ, ബ്രഹത്തായ വേദങ്ങൾ കാച്ചിക്കുറുക്കി എടുത്തതാണ് ഉപനിഷത്തുക്കൾ. ഉപനിഷത്തുക്കൾ കാച്ചിക്കുറുക്കി എടുത്തതാണ് സൂത്രങ്ങൾ. സൂത്രങ്ങൾ കാച്ചിക്കുറുക്കി എടുത്തതാണ് ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്ത എന്ന ആറ് ദർശനങ്ങൾ. അങ്ങിനെ ഏറ്റവും ചുരുങ്ങിയത് ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്ത, ഭഗവത് ഗീത എന്നീ ഏഴ് വിഷയങ്ങൾ പഠിക്കുന്നതിലൂടെ സനാതന ധർമ്മം എന്താണെന്ന് നമുക്ക് സമഗ്രമായി മനസ്സിലാക്കാൻ കഴിയും. ഉപനിഷത്തുക്കളും വേദങ്ങളും, ബ്രഹ്‌മസൂത്രവും എല്ലാം കൂടുതൽ വിശദമായി അക്കാഡമിക് നിലവാരത്തിൽ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പഠിക്കാവുന്നതാണ്. സംസ്കൃത ജ്ഞാനം അത്തരം ആഴത്തിലുള്ള പഠനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ബ്രഹ്മ സൂത്രവും ഭഗവത് ഗീതയും സനാതന ധർമ്മത്തിൻ്റെ അന്തിമമായ അറിവ് “അദ്വൈതം” എന്ന വേദാന്ത ദർശനത്തിൻ്റെ അനുഭവമാണ് എന്ന് പറയുകയുണ്ടായല്ലോ. “വേദാന്തം” എന്ന പദം തന്നെ ‘വേദങ്ങളുടെ പരിസമാപ്‌തി’ എന്നാണ് അർത്ഥമാക്കുന്നത്. പർവ്വതങ്ങളിൽ നിന്നും ഒഴുകി ആരംഭിച്ച എല്ലാ നദികളും അവസാനം സമുദ്രത്തിൽ ലയിക്കുന്നത് പോലെ, എല്ലാ സാധനകളും, എല്ലാ അറിവുകളും അന്തിമമായി “അദ്വൈതം” എന്ന തിരിച്ചറിവിൽ എത്തി, ആ നേർ അനുഭവത്തിൽ ലയിക്കുന്നു. “അദ്വൈതം” എന്താണെന്ന് അടുത്ത അദ്ധ്യായത്തിൽ വിശദമാക്കുന്നുണ്ട്. ഉപനിഷദ് കാലഘട്ടത്തിലെ മഹർഷിമാർ പരിശീലിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും “അദ്വൈതം” ആയിരുന്നു. “അദ്വൈത” ദർശനം ആണ് സനാതന ധർമ്മത്തിൻ്റെ കാതലും കരുത്തും. വളരെ നീണ്ട ഗുരു ശിഷ്യ പരമ്പരകളിലൂടെ വാമൊഴിയായിട്ടായിരുന്നു ഈ അന്തിമമായ അറിവും പഠന പരിശീലനങ്ങളും പുരാതന കാലത്ത്കൈമാറിയിരുന്നത്. പാരമ്പര്യ ധാരണകള്‍ അനുസരിച്ച്, ശുദ്ധമായ, സവിശേഷതകള്‍ ഇല്ലാത്ത അദ്വൈതവാദമാണ് ഏറ്റവും പുരാതനമായ ഉപനിഷദ് ചിന്തകള്‍. ഈ ചിന്താധാരകൾ ക്രോഡീകരിച്ചത് ഉപനിഷദ് പ്രോക്തങ്ങളെ ക്രോഡീകരിച്ച ബാദരായണ വ്യാസന്‍ എന്ന മഹർഷി ആണെന്ന് പറയപ്പെടുന്നു. ക്രിസ്തുവിനും 1000 മുതൽ 500 വർഷങ്ങൾക്കിടയിൽ എന്നോ ആണ് അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹമാണ് ഉപനിഷദ് ചിന്തകള്‍ എല്ലാം ക്രോഡീകരിച്ചു അടുക്കും ചിട്ടയും വരുത്തി നാല് അദ്ധ്യായങ്ങളിലായി 555 സൂത്രങ്ങളിലൂടെ “ബ്രഹ്മ സൂത്രം” എന്ന അദ്വൈത ദർശനത്തിൻ്റെ ആദ്യത്തെ അടിസ്ഥാന മൂലഗ്രന്ഥം ലോകത്തിന് നൽകുന്നത്. അതായത് തന്ത്രത്തിൻ്റെയും വേദത്തിൻ്റെയും അന്തസ്സത്തത ആയിരത്തിലധികം ഉപദ് നിഷത്തുക്കളിലായി ചിതറി കിടന്നിരുന്നത് 555 സൂത്രങ്ങളിലായി “ബ്രഹ്മ സൂത്രം” ക്രോഡീകരിച്ചു. വ്യാസ മഹർഷി തന്നെയാണ് മുഴുവൻ വേദ ഗ്രന്ഥങ്ങളേയും ഏകദേശം 700 ശ്ലോകങ്ങളിൽ സംഗ്രഹിച്ചു കൊണ്ട് ഭഗവദ് ഗീത എഴുതുന്നതും. ഈ 700 ശ്ലോകങ്ങളിൽ, ആത്മ സാക്ഷാത്കാരത്തിനുള്ള വിവിധ തരത്തിലുള്ള യോഗ മാർഗ്ഗങ്ങളെ പറ്റിയും, കാലം, സമയം, പ്രകൃതി, അവബോധം, പ്രജ്ഞാനം മുതലായവയെക്കുറിച്ചും വിശദീകരിക്കുന്നു. ജീവിതത്തിലെ സർവ്വ രംഗങ്ങളിലെ സർവ്വ പ്രവർത്തികളിലും പൂർണ്ണ സന്നദ്ധതയോടെ പൂർണ്ണ ഫലപ്രാപ്തിക്കായി ഉത്സാഹപൂർവ്വം യത്നിക്കുമ്പോഴും, ആ പ്രവർത്തിയോ പ്രവർത്തിയുടെ ഫലമോ, ആ ഫലം ഗുണമായാലും ദോഷമായാലും, നമ്മുടെ മനസ്സിനേയോ, വികാരങ്ങളേയോ ഒരുവിധത്തിലും സ്വാധീനിക്കാതെ വേണം യത്നിക്കേണ്ടത് എന്ന ഉത്ബോധനം ഭഗവത് ഗീതയുടെ മുഖ്യ സന്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. പിന്നീട് ക്രിസ്തുവിന് ശേഷം ആറാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിൽ കേരളത്തിലെ കാലടിയിൽ ജനിച്ച ശങ്കരാചാര്യരാണ് പ്രസ്തുത “ബ്രഹ്മ സൂത്ര”ത്തിനും, കൂടാതെ പ്രധാനപ്പെട്ട പതിനൊന്നു ഉപനിഷത്തുകൾക്കും , ഭഗവത് ഗീതക്കും വളരെ വിശിഷ്ടമായി കരുത്തപ്പെട്ടുവരുന്ന വ്യാഖ്യാനങ്ങൾ എഴുതിക്കൊണ്ടു “അദ്വൈതം” എന്ന ദർശനം ഇന്ന് കാണുന്ന രീതിയിൽ സാർവ്വജനനീയമായ ഒരു ദർശനമായി മാറ്റുന്നത്. ഈ പതിനൊന്നു ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രവും, ഭഗവത് ഗീതയും ചേർന്ന സമാഹാരത്തിനെ ആണ് “പ്രസ്ഥാന ത്രയി” എന്ന് പറയുന്നത്. സനാതന ധർമ്മത്തിൻ്റെ നെടുംതൂണാണ് “പ്രസ്ഥാന ത്രയി”. ശങ്കരാചാര്യരുടെ രചനകൾ ഭാരതീയ പാരമ്പര്യ പാണ്ഡിത്യത്തിൻ്റെ എക്കാലത്തേയും മകുടോദാഹരണമായി ഇന്നും നിലനിൽക്കുന്നു. ബ്രഹ്മ സൂത്രത്തിൻ്റെ അല്പം വ്യത്യാസമുള്ള ഭാഷ്യങ്ങളും, “അദ്വൈത” സമ്പ്രദായങ്ങളും ഇടക്കാലത്ത് ഉയർന്നു വന്നെങ്കിലും ശങ്കരാചാര്യർ വ്യാഖ്യാനിച്ച കേവല “അദ്വൈത” ദർശനം തന്നെ ആണ് സനാതന ധർമ്മത്തിലെ ഏറ്റവും മുതിർന്ന മുഖ്യധാരാ ദർശനമായി സ്ഥിരപ്രതിഷ്ഠ നേടിയത്. അവതാരങ്ങളും, യോഗികളും, പ്രവാചകരും അബ്രഹാമീയ മതങ്ങളിൽ ഉണ്ടായിരുന്നത് പോലെ തന്നെ ഉയർന്ന ഉൾക്കാഴ്ചയും അവബോധവും ഉണ്ടായിരുന്ന നിരവധി പ്രവാചകന്മാർ സനാതന ധർമ്മത്തിലും ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ. അവരെ “പ്രവാചകർ” എന്നല്ല അക്കാലങ്ങളിൽ വിളിച്ചിരുന്നത്. “അവതാരങ്ങൾ” “മഹർഷിമാർ” “യോഗികൾ” എന്നൊക്കെ ഉള്ള പേരുകളിൽ ആണ് അവർ അന്ന് അറിയപ്പെട്ടിരുന്നത് എന്നും നമ്മൾ കണ്ടു. ജൂത മതത്തിൽ ഏഴ് സ്ത്രീ പ്രവാചകരും, 48 പുരുഷ പ്രവാചകരും ഉണ്ടായിരുന്നു. ക്രിസ്തുമതത്തിൽ 12 പ്രവാചകർ ആണ് ഉണ്ടായിരുന്നത്. അബ്രഹാമീയ പാരമ്പര്യത്തിലെ അവസാനത്തെ പ്രവാചകൻ ആയ മുഹമ്മദ് നബി ഉൾപ്പെടെ ഇസ്ലാം മതത്തിൽ 25 പ്രവാചകർ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതായത്, 1200 വർഷത്തിൽ 82 പ്രവാചകർ മദ്ധ്യ പൂർവ്വ ഏഷ്യയിൽ മാത്രം വരുകയും പോകുകയും ചെയ്തു എന്ന് മനസ്സിലാക്കാം. ഇതിൽ നിന്നും 15000 വർഷ ദൈർഖ്യത്തിൽ എത്ര പ്രവാചകർ സനാതന ധർമ്മത്തിൽ വന്നു പോയിരിക്കാം എന്നത് ചിന്തിക്കാവുന്നതേയുള്ളൂ. സനാതന ധർമ്മത്തിലെ തന്ത്ര ശാസ്ത്രവും, വേദങ്ങളും, ഉപനിഷത്തുക്കളും, ഇതിഹാസങ്ങളും എല്ലാം ആ ദീർഘ പാരമ്പര്യത്തിൻ്റെ സംഭാവനകൾ ആണ്. ഏറ്റവും ഉയർന്ന അവബോധമുള്ള നൂറുകണക്കിന് മഹാരഥന്മാർ കാലാകാലങ്ങളിൽ ഭൂമിയിൽ വരുകയും പോകുകയും ചെയ്‌തിട്ടുണ്ട്‌. ഉദാഹരണത്തിന് ശ്രീരാമനും ശ്രീകൃഷ്ണനും അബ്രഹാമിനെപ്പോലേയോ മോശയെപ്പോലേയോ യേശു ക്രിസ്തുവിനെപ്പോലേയോ, മുഹമ്മദ് നബിയെപ്പോലേ ഒക്കെ ഉള്ള അവതാര പ്രവാചകർ തന്നെ ആയിരുന്നു. അവരുടെ എല്ലാം അവബോധം അസാധാരണമായ വിധത്തിൽ ഉന്നതമായ നിലയിൽ ഉള്ളതായിരുന്നു. അതാതുകാലത്ത്‌ സമൂഹത്തിൽ നിലനിന്നിരുന്ന ശാരാശരി അവബോധവും ആയി താരതമ്യം ചെയ്യുവാൻ പോലും പറ്റാത്ത വിധം അത്ര ഉന്നതമായിരുന്നു ഇവരുടെയെല്ലാം അവബോധം. അതിപുരാതനമായ മറ്റൊരു കാലഘട്ടത്തിൽ, മറ്റൊരു സാഹചര്യതിൽ ആയിരുന്നു ഇവരെല്ലാം ഉണ്ടായിരുന്നതെന്ന് മാത്രം. അങ്ങിനെ, അതി വിദൂരമായ ഒരു നീണ്ട കാലഘട്ടത്തിലൂടെ വന്നു പോയ നിരവധി പ്രവാചക ഋഷിമാരിൽ നിന്നും ലഭിച്ച നിരവധി ആത്മീയ അറിവുകൾ ഉൾക്കൊണ്ടും, ക്രോഡീകരിച്ചും എഴുതിവച്ചും, തർക്കിച്ചും, പഠിച്ചും, പഠിപ്പിച്ചും, സ്വയം നേരിട്ട് അനുഭവിച്ചും നൂറുകണക്കിന് തലമുറകളിലൂടെ കൈമാറിയും ആയിരക്കണക്കിന് വർഷങ്ങളായി ജീവിച്ച ജനങ്ങളുടെ സംസ്കാരത്തിൽ തന്നെ അലിഞ്ഞു ചേർന്ന ഒരു ജീവിത രീതിയാണ് സനാതന ധർമ്മം. നിഷ്ഠകൾ എന്നും ഐച്ഛികം പരമ്പരാഗതമായിത്തന്നെ ആത്മീയമായ യാതൊരു നിബന്ധങ്ങകളും സനാതന ധർമ്മത്തിൽ ആരുടെ മേലിലും നിർബന്ധിതമായി അടിച്ചേൽപ്പിച്ചിരുന്നില്ല. മാത്രവുമല്ല ജനങ്ങളുടെ ബലഹീനതകളും പോരായ്മകളും തിരിച്ചറിഞ്ഞു അവർക്കു കൂടി ഉതകുന്ന വിധത്തിൽ ഭിന്നങ്ങളായ ജീവിത രീതികൾ അവബോധ വികസനത്തിന് ഉതകുന്ന വിധത്തിൽ ക്രമീകരിക്കുവാൻ സനാതന ധർമ്മത്തിന് കഴിഞ്ഞിരുന്നു. സാമൂഹ്യ നീതിയുടെ ഉത്തമോദാഹരണം ആണ് ഇത്. അത്തരം വ്യക്തി സ്വാതന്ത്ര്യം സനാതന ധർമ്മത്തിലെ ജീവിത രീതിയുടെ ഒരു നൈതികതയാണ്. ആ നീതിബോധമാണ് വ്യവസ്ഥാപിത മതങ്ങളിൽ കാണപ്പെടുന്നത് പോലെയുള്ള ആത്മീയ നിബന്ധനകൾ, സനാതന ധർമ്മത്തിൽ ഇല്ലാതിരിക്കുന്നതിനുള്ള പ്രഥമ കാരണം. ഉൾക്കാഴ്ച ആവശ്യമായ ഏതു കാര്യവും അതിൻ്റെ മുഴുവൻ വ്യാപ്തിയിൽ മനസ്സിലാക്കുവാനും അതനുസരിച്ചു പ്രവർത്തിക്കുവാനും ഉള്ള കഴിവ് ഓരോരുത്തർക്കും ഭിന്നങ്ങൾ ആയതുകൊണ്ട് ആരേയും അത്തരം കാര്യങ്ങൾക്ക് നിർബ്ബന്ധിക്കരുത് എന്ന ഒരു നീതിബോധം സനാതന ധർമ്മത്തിന് എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഉയർന്ന അവബോധ നിലയിൽ നിന്നിരുന്ന സമൂഹത്തിൽ, എല്ലാവരും പക്വതയോടെ പെരുമാറുന്ന ഒരു സമൂഹത്തിൽ, നീതി വ്യവസ്ഥകൾ കൃത്യമായി നിലനിന്നിരുന്ന ഒരു സമൂഹത്തിൽ ഇത്തരം ഒരു ലോക വീക്ഷണതിൽ യാതൊരു അപകടവും ഉണ്ടായിരുന്നില്ല. അത്തരം ഉയർന്ന നീതിബോധവും ധാർമ്മികതയും നില നിന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അടുത്ത അദ്ധ്യായത്തിൽ യുഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വിശദമാക്കുന്നുണ്ട്. കഴിവുകൾ കൂടിയവരേയും കുറഞ്ഞവരേയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു മനോനില നിലവിൽ വരുവാനുള്ള കാരണം “അവബോധവികസനത്തിന്” അഥവാ “പ്രജ്ഞാനവികസനത്തിനു” സനാതന ധർമ്മത്തിൽ നൽകപ്പെട്ടിരിക്കുന്ന പ്രാധാന്യം മൂലമാണ്. എങ്കിലും എന്തുകൊണ്ട് എല്ലാവരിലും ഒരേപോലെ ആത്മീയ നിഷ്ഠകൾ അടിച്ചേൽപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കുവാൻ കുറച്ചു കാര്യങ്ങൾ കൂടി ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. മുക്തിയിലേക്കുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ജൂത മതത്തിലും, ക്രിസ്തു മതത്തിലും, ഇസ്ലാം മതത്തിലും മൂന്നു വ്യത്യസ്‍തങ്ങളായ വീക്ഷങ്ങളാണ് നില നിൽക്കുന്നത് എന്ന വസ്തുത പുറകെ നമ്മൾ ചർച്ച ചെയ്യുന്നുണ്ട്. എങ്കിലും ഇവിടെ വിഷയത്തിൻ്റെ വ്യക്തതക്ക് വേണ്ടി അവ ഒന്ന് ചുരുക്കി പറയാം. അവനവനിലെ ന്യൂനതകൾ പരിഹരിച്ചു സ്വന്തം പരിശ്രമം കൊണ്ട് മുക്തി പ്രാപിക്കുവാനുള്ള ശക്തിയും കഴിവും ദൈവം മനുഷ്യന് തന്നിട്ടുണ്ട്, അത് ഉപയോഗിച്ച്, ജൂത മത നിബന്ധനകൾ പാലിച്ചുകൊണ്ട്‌, പശ്ചാത്താപത്തോടും പ്രായശ്ചിത്തത്തോടും കൂടി പ്രവർത്തിക്കുക എന്നതാണ് മുക്തിയിലേക്കുള്ള മാർഗ്ഗം എന്നാണ് ജൂത മത വിശ്വാസം. ക്രിസ്തു മതം വിശ്വസിക്കുന്നത് പ്രാർത്ഥനയോടും സ്‌നേഹത്തോടും കൂടി ജീവിക്കുക, യേശു മടങ്ങി വന്നു മുക്തി നൽകും എന്നാണ്. എന്നാൽ ഇസ്ലാം മതത്തിൽ അവനവൻ്റെ പ്രവർത്തികൾ മാത്രമാണ് അവനവനെ പാപ പുണ്യങ്ങൾക്ക് അർഹരാക്കുന്നത്. അല്ലാതെ, ജന്മനാ ആരും പാപികളല്ല എന്നും, ഇസ്ലാം മത നിബന്ധനകൾ പ്രകാരം ജീവിച്ചു പുണ്യങ്ങൾക്ക് അർഹരാവുകയും, തുടർന്ന് ദൈവത്തിൻ്റെ ഇച്ഛയുണ്ടെങ്കിൽ മാത്രം മുക്തി ലഭിക്കുകയും ചെയ്യുന്നുവെന്നും, നിശ്ചയമായും മുക്തി ലഭിക്കണമെങ്കിൽ ‘ജിഹാദിൽ’ മരണം കൈവരിക്കുക മാത്രമേ വഴിയുള്ളൂ എന്നും ഇസ്ലാം മതം വിശ്വസിക്കുന്നു. സനാതന ധർമ്മം പറയുന്നത് തികഞ്ഞ നീതിയോടും ധാർമ്മികതയോടും ദൈവ ഭക്തിയോടും, സേവന മനസ്കതയോടെ വികാരങ്ങൾക്ക് ഒരിക്കലും അടിമപ്പെടാതേയും, ജീവിതത്തിൽ പ്രവർത്തിക്കേണ്ടത് പ്രവർത്തിച്ചും ഉണർന്ന ജ്ഞാനത്തോടെ ജീവിക്കുന്നതോടൊപ്പം തന്നെ സ്വന്തം അവബോധം കൂടുതൽ കൂടുതൽ വികസിപ്പിക്കുവാനുള്ള പ്രവർത്തികളിൽ മുഴുകി അവബോധം വികസിപ്പിക്കുകയാണ് മുക്തിയിലേക്കുള്ള വഴി എന്നാണ്. മുക്തിയിലേക്കുള്ള മാർഗ്ഗപ്രവേശനത്തിന് ഒരുതരത്തിലുള്ള അടിസ്ഥാന യോഗ്യതകളും സനാതന ധർമ്മം കല്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവരവരുടെ അവബോധം അനുസരിച്ചുമാത്രമേ ചിന്തിക്കാനും അറിവുകൾ നേടുവാനും പ്രവർത്തിക്കുവാനും കഴിയൂ എന്നുള്ളത് കൊണ്ട്, എല്ലാവരേയും ഉൾക്കൊണ്ട് ചേർത്ത് പിടിച്ചുകൊണ്ട് അവരവർക്ക് ആകുന്ന വിധത്തിൽ അവബോധ വികസനത്തിന് വഴിയൊരുക്കുക എന്നതാണ് സനാതന ധർമ്മം ചെയ്യുന്നത്. അവബോധത്തെക്കുറിച്ചുള്ള സാങ്കേതിക കാര്യങ്ങൾ പുറകെ പ്രസ്താവിക്കുന്നുണ്ട്. എങ്കിലും തത്കാലം ഇത്രയും മനസ്സിലാക്കുന്നത് സാന്ദർഭികമായി ഉപയോഗപ്രദമായിരിക്കും. ഓരോരുത്തരിലും ഓരോ തോതിൽ ആയിരിക്കും അവബോധ വികസനത്തിൻ്റെ നിലവിലെ സ്ഥിതി. അതുകൊണ്ടാണ് ഓരോരുത്തർക്കുള്ള ജ്ഞാനവും കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള അവരുടെ കഴിവും വ്യത്യസ്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്ലേശങ്ങളിൽ നിന്നും ഉള്ള മുക്തിക്കായി സനാതന ധർമ്മം ആവശ്യപ്പെടുന്ന വിധത്തിൽ, മുകളിൽ പറഞ്ഞ വിധത്തിലുള്ള ധർമ്മനിരതയോടും, ദൈവ ഭക്തിയോടും, സമദുഖഃ സുഖക്ഷമിയായ സേവന നിരതയോടും, തികഞ്ഞ ജ്ഞാനത്തോടും കൂടി ജീവിതം നയിക്കുവാനുള്ള നൈസർഗ്ഗികമായ കഴിവ് എല്ലാവർക്കും ഒരുപോലെ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടു എല്ലാവരേയും ഈ നാലു നിർദ്ദേശങ്ങളും അനുഷ്ഠിക്കുവാൻ ഒരുപോലെ നിർബ്ബന്ധിക്കുന്നത് നീതിയല്ല എന്ന് സനാതന ധർമ്മം വിശ്വസിക്കുന്നു. അതുകൊണ്ട്, ഓരോരുത്തരും അവരവരുടെ അവബോധ നിലക്ക് ഏറ്റവും യോജിച്ച അനുഷ്ഠാനങ്ങൾ മാത്രം ഒരു സമയത്ത് ചെയ്യുവാൻ ആണ് സനാതന ധർമ്മം ആവശ്യപ്പെടുന്നത്. ക്രമേണ അവബോധം വികസിക്കുന്നതനുസരിച്ച് മറ്റു മൂന്ന് അനുഷ്ഠാനങ്ങളിലേക്കും അവരവരുടെ ശ്രമം വ്യാപിപ്പിക്കേണ്ടതുണ്ട്. ഇക്കാരണം കൊണ്ട്, എല്ലാവരേയും ഒരേ അളവിൽ തയ്പ്പിച്ച യൂണിഫോം കുപ്പായം അല്ല സനാതന ധർമ്മം അണിയിക്കുന്നത്. അവരവരുടെ നിലവിലുള്ള അവബോധസ്ഥിതിക്ക് അനുസരിച്ച കുപ്പായം അണിയുവാൻ ആണ് സനാതന ധർമ്മം ആവശ്യപ്പെടുന്നത്. വിശ്വാസവും അനുഭവവും ഒരു കാര്യം കണ്ണുമടച്ച് വിശ്വാസത്തിലൂടെ കൊണ്ട് നടക്കുവാൻ വളരെ എളുപ്പമാണ്. എന്നാൽ അതേ കാര്യം അനുഭവത്തിലൂടെ അറിയുവാൻ അത്ര എളുപ്പമല്ല. ഒരു കാര്യം അനുഭവത്തിൽ കൊണ്ടുവരുവാൻ ഇച്ഛ-ജ്ഞാനം-ക്രിയ എന്ന മൂന്ന് അനുസന്ധ കാര്യങ്ങൾ സംഭവിക്കണം. അതായത്, അനുഭവത്തിൽ കൊണ്ടുവരുവാൻ ഉള്ള അദമ്യമായ ആഗ്രഹം ആദ്യം തന്നെ ഉടലെടുക്കണം, അതാണ് ഇച്ഛ. ഇച്ഛവെറും ആഗ്രഹമല്ല. മനഃശക്തിയോടുകൂടിയുള്ള ആഗ്രഹമാണ് ഇച്ഛ. തടുർന്ന് ആ ആഗ്രഹം പ്രവർത്തിയിൽ കൊണ്ടുവരുവാൻ ആവശ്യമായ അറിവ് കൈ വരണം. ഇത് രണ്ടും ഉണ്ടായാലും അനുഭവം സിദ്ധിക്കുകയില്ല. ആഗ്രഹവും അതിനാവശ്യമായ അറിവും ഉപയോഗിച്ച് അതിനായുള്ള പ്രയത്നം വേണം. ഇത് മൂന്നും പലർക്കും പല നിലയിൽ ആയതുകൊണ്ടാണ് വിശ്വാസത്തെ സ്വന്ത അനുഭവമാക്കി മാറ്റുവാൻ കഴിയാത്തത് എന്ന് സനാതന ധർമ്മത്തിലെ ഉയർന്ന നീതിബോധം തിരിച്ചറിയുന്നു. നമ്മുടെ അവബോധം വളരുന്നത് അനുസരിച്ചു മാത്രമേ ഇച്ഛ-ജ്ഞാനം-ക്രിയ ഒരുപോലെ വർദ്ധിച്ച് അനുഭവം സാദ്ധ്യമാകൂ. അതുകൊണ്ടു തന്നെ, ഒരു ദൈവവും ഇല്ല എന്ന വിശ്വാസമോ, പല ദൈവങ്ങൾ ഉണ്ട് എന്ന വിശ്വാസമോ, ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന വിശ്വാസമോ എല്ലാം മനുഷ്യന് സ്വാഭാവികം തന്നെ ആണ്. ഒന്നും നിരുത്സാഹപ്പെടുത്തേണ്ട ഒന്നല്ല സനാതന ധർമ്മത്തിൽ. സ്വന്തം അവബോധം വർദ്ധിപ്പിക്കുവാൻ ആവശ്യമായ ഉത്സാഹം ആണ് ആദ്യം വേണ്ടത് എന്നാണ് സനാതന ധർമ്മത്തിൻ്റെ വീക്ഷണം. അതിനു വേണ്ട എല്ലാ ഒത്താശയും അവസരങ്ങളും പ്രോത്സാഹനവും നൽകുവാൻ എപ്പോഴും ശ്രമിക്കണം എന്നാണ് സനാതന ധർമ്മത്തിൻ്റെ അടിസ്ഥാന വീക്ഷണം. ഏകദൈവം, ബഹുദൈവങ്ങൾ, വിഗ്രഹാരാധന, നാസ്തികത്വം സനാതന ധർമ്മം ബഹു ദൈവ വിശ്വാസവും, വിഗ്രാഹാരാധനയും നടത്തുന്ന “പേഗൻ” വിശ്വാസങ്ങൾ ആണെന്ന തെറ്റായ ധാരണയാണ് പലർക്കും ഉള്ളത്. ഒരുപക്ഷേ, അവർക്കെല്ലാം അത്ഭുതം ജനിപ്പിക്കുന്ന ഒരു വസ്തുതയായിരിക്കാം, ഇനി പ്രസ്താവിക്കുവാൻ പോകുന്നത്. അടിസ്ഥാനപരമായി, സനാതന ധർമ്മത്തിലും, അബ്രഹാമീയ മതങ്ങളിലെപ്പോലെ തന്നെ ഏക ദൈവം തന്നെ ആണ്. സത്യത്തിൽ സനാതന ധർമ്മത്തിൽ അടിച്ചേൽപ്പിക്കുന്ന “വിശ്വാസ”മല്ല ലക്ഷ്യം – സ്വന്തം അനുഭവത്തിലൂടെ നേരിട്ടുള്ള “അറിവാ”ണ് ലക്ഷ്യം. സനാതന ധർമ്മത്തിൽ “ഏകദൈവം” എന്നത് സ്വാനുഭവത്തിലൂടെ അറിയേണ്ട അറിവാണ്. അതാണ് ഏറ്റവും ഉയർന്ന അറിവ്. ക്രമേണ ഉളവാകുന്ന അവബോധ വികസനത്തിലൂടെ ആണ് ആ അറിവ് സ്വന്തം അനുഭവമായി മാറുന്നത്. നിലവിലുള്ള അവബോധ വികസനം എല്ലാ ജനങ്ങളിലും ഒരേ നിലയിൽ അല്ലാത്തതു കൊണ്ട്, അവരവരുടെ അവബോധ നില അനുസരിച്ചുള്ള അവരവരുടെ അനുഭവം അനുവദിക്കുന്ന വിധത്തിൽ ദൈവവുമായിട്ടുള്ള ബന്ധം നിലവിൽ കൊണ്ട് നടക്കുന്നതിൽ സനാതന ധർമ്മം ഒരു തെറ്റും കാണുന്നില്ല എന്ന് മാത്രമല്ല മറിച്ചു നിർബന്ധിക്കുന്നത് സനാതന ധർമ്മത്തിലെ നീതി ബോധത്തിന് ചേരുന്നതും അല്ല. അതുകൊണ്ടാണ് വിവിധങ്ങളായ ആരാധനാ സമ്പ്രദായങ്ങൾ സനാതന ധർമ്മത്തിൽ നിലനിൽക്കുന്നത്. ഒരാൾക്ക് എന്തിനെ വേണമെങ്കിലും ആരാധിച്ചുകൊണ്ടോ, ഒന്നിനേയും ആരാധിക്കാതേയോ തൻ്റെ ആത്മീയ മോചനത്തിനുള്ള യത്നം ആരംഭിക്കാം. ഇനി, നാസ്തിക വാദം ആയാലും ദൈവത്തെക്കുറിച്ചു ചിന്തിക്കുന്ന ഒരു തുടക്കമെന്ന നിലയിൽ അതും സനാതന ധർമ്മത്തിൽ നിഷിദ്ധമായി കരുതുന്നില്ല. സനാതന ധർമ്മത്തിൻ്റെ കാതൽ “പരബ്രഹ്മൻ” എന്ന “ഏകദൈവം” തന്നെ ആണ്. ജൂതമതത്തിൽ “ഇലോഹിം” എന്നാണ് അതേ ഏകദൈവത്തെ സൂചിപ്പിക്കുന്ന പദം. ക്രിസ്തുമതത്തിൽ “യഹോവ” എന്ന പദം ഉപയോഗിക്കുന്നു. ഇസ്‌ലാം മതത്തിൽ “അള്ളാഹു” എന്ന പദമാണ് ഉപയോഗിക്കുന്നത്. എല്ലാ പദങ്ങളും ഏകദൈവത്തിൻ്റെ പര്യായങ്ങൾ തന്നെ. എങ്ങിനെയാണോ ഒരേ ഒരു വ്യക്തി തന്നെ, തൻ്റെ ഭാര്യക്ക് ഭർത്താവും, തൻ്റെ മക്കൾക്ക് അച്ഛനും, തൻ്റെ സഹോദരിക്ക് സഹോദരനും, തൻ്റെ അമ്മക്ക് മകനും ആയിരിക്കുന്നത്, അതുപോലെ തന്നെ ആണ് ഇതും. വ്യക്തി ഒന്ന് തന്നെ, മറ്റുള്ളവരുമായിട്ടുള്ള ബന്ധത്തിൻ്റെ അടിസ്ഥാനതിൽ പേരുകൾ പലതാണ് എന്ന് മാത്രം. എന്നാൽ ‘ഏകദൈവം’ എന്ന സത്യം ഒരു വിശ്വാസമായിട്ടല്ല വേണ്ടത് എന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നു. ‘ഏകദൈവം’ എന്ന സത്യം ഓരോരുത്തരും നേരിട്ട് അനുഭവിച്ചറിയേണ്ട അറിവാണ് സനാതന ധർമ്മത്തിൽ. “പഞ്ചസാര” ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാൾ “പഞ്ചസാരയെ” ക്കുറിച്ച് എത്ര പഠിച്ചാലും അത് രുചിക്കുന്നതുവരെ “പഞ്ചസാര” എന്താണെന്ന് അറിയാത്തത് പോലെ തന്നെ ആണ് ഇതും. ശുദ്ധമായ, അപരിമേയമായ “പ്രജ്ഞാനം” ആണ് “പരബ്രഹ്മൻ” എന്ന ആ ഏകദൈവം എന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നു. അതിനു രൂപമില്ല, നാമമില്ല, അതിരുകൾ ഇല്ല, പരിമിതികൾ ഇല്ല, അഖണ്ഡമാണ്, ശാശ്വതമായ, നിത്യനൂതനമായ, നില നിൽപ്പാണ്. അതാണ് സനാതന ധർമ്മത്തിലെ പരബ്രഹ്മൻ. അവബോധ വികസനത്തിൻ്റെ പാരമ്യതയിൽ അത് നേരിട്ടുള്ള അനുഭവത്തിലൂടെ അറിയുന്ന അറിവായി മാറുന്നു, സനാതന ധർമ്മത്തിൽ. “പ്രജ്ഞാന”വും “അവബോധ”വും പൊതുവായ അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഒന്ന് തന്നെ ആണെങ്കിലും, ഈ പുസ്തകത്തിൽ ഉടനീളം “പ്രജ്ഞാനം” എന്നത് ഏകദൈവസങ്കൽപ്പത്തിലെ ശുദ്ധമായ, അപരിമേയമായ പ്രജ്ഞാനവും, “അവബോധം” എന്നത് വ്യക്തി സങ്കൽപ്പത്തിലെ പരിമിതമായ പ്രജ്ഞാനവും ആണ്. ആ അർത്ഥത്തിലാണ് ഈ രണ്ട് പദപ്രയോഗങ്ങളും ഇനി അങ്ങോട്ട് ഈ പുസ്തകത്തിൽ ഉപയോഗിക്കുന്നത്. അതായത്, “അവബോധം” എന്നാൽ വ്യക്തി ബോധത്താൽ പരിമിതപ്പെട്ടുനിൽക്കുന്ന പ്രജ്ഞാനം ആണ്. “പ്രജ്ഞാനം” എന്നത് അപരിമേയമായ ദൈവം സങ്കല്പം തന്നെ ആണ് സനാതന ധർമ്മത്തിൽ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ‘പ്രജ്ഞാനം’ എന്നതും ‘പരബ്രഹ്മൻ്റെ’, മറ്റൊരു പര്യായം തന്നെ ആണ്. “ഏകദൈവം” എന്ന നേരിട്ടറിയുന്ന അറിവ് മാത്രമല്ല സനാതന ധർമ്മത്തിൽ. ആ നിലയും കടന്ന്, അതിനടുത്ത നിലയിലാണ് സനാതന ധർമ്മത്തിൻ്റെ അനുഭവ വേദ്യമായ അറിവ് വളർന്ന് വികസിച്ചു നിൽക്കുന്നത്. ശുദ്ധമായ ദൈവീക പ്രജ്ഞാനം ആണ് പരബ്രഹ്മൻ എന്ന് മാത്രമല്ല, സമസ്ത പ്രപഞ്ചവും പ്രപഞ്ചത്തിൽ നിലനിൽക്കുന്ന സർവ്വതും അതേ ശുദ്ധമായ ദൈവീക പ്രജ്ഞാനത്തിൻ്റെ തന്നെ വേഷപ്രച്ഛന്നമായ വിവിധ തലങ്ങളിലുള്ള നിലനിൽപ്പുകളാണെന്നും അവയെല്ലാം നിലനിൽക്കുന്നത് ശുദ്ധമായ അതേ ദൈവീകമായ പ്രജ്ഞാനത്തിലാണെന്നും സനാതന ധർമ്മം അറിയിക്കുന്നു. “ദൈവം ഏകത്വം ആണ്, എല്ലാം ദൈവത്തിൻ്റെതാണ്” എന്ന് അബ്രഹാമീയ മതങ്ങൾ വിശ്വസിച്ചു പറയുമ്പോൾ, “ദൈവം ഏകത്വം ആണ്, പ്രജ്ഞാനമാണ് ആ ഏകത്വം, എല്ലാം ആ ദൈവീകമായ പ്രജ്ഞാനത്തിൻ്റെ രൂപമാറ്റം മാത്രമാണ്, എല്ലാം നിലനിൽക്കുന്നതും ആ ദൈവീകമായ പ്രജ്ഞാനത്തിൽ തന്നെ” എന്ന് സനാതന ധർമ്മം പറയുന്നു. കാല നിർണ്ണയം ചെയ്യുവാൻ കഴിയാത്ത വിധം പൗരാണികമായ ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു മഹർഷിയാണ് ഹെർമിസ് ട്രൈമെഗസ്റ്റസ്. ഈജിപ്തിൽ “തോത്ത്” എന്ന പേരിലും, ഗ്രീസിൽ “ഹെർമിസ്” എന്ന പേരിലും ഈ മഹർഷി ആരാധിക്കപ്പെട്ടിരുന്നു. ഹെർമിസ് ട്രൈമെഗസ്റ്റസ് ഈ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏഴു അടിസ്ഥാന സത്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. “കബാലിയോൺ” എന്ന പേരിൽ അറിയപ്പെടുന്ന വളരെ ഗൂഢമായി കരുതപ്പെടുന്ന ഈ രേഖകളിൽ പ്രധാനപ്പെട്ട ഒന്നാണ് സനാതന ധർമ്മത്തിലെ ഇതേ ഏക ദൈവ വീക്ഷണം. “എല്ലാം, എല്ലാത്തിലും അടങ്ങിയിരിക്കുന്നു” എന്നാണ് കബാലിയോണിലെ ആ ആപ്ത വാക്യം. എല്ലാം ദൈവം ആണെന്നും, അങ്ങിനെ ഉള്ള എല്ലാം ദൈവത്തിൽ തന്നെ യാണ് നിലനിൽക്കുന്നതെന്നും ആണ് ആ ആപ്ത വാക്യത്തിൻ്റെ പൊരുൾ. സനാതന ധർമ്മത്തിൽ മാത്രമല്ല അതി പുരാതന കാലത്ത് ലോകത്തിൻ്റെ ഇതര ഭാഗത്തും ഈ ഏകത്വപ്രജ്ഞാനം എന്ന അറിവ് നില നിന്നിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്. 2. സനാതന ധർമ്മത്തിലെ അഞ്ച് അടിസ്ഥാന തത്വങ്ങൾ സനാതന ധർമ്മത്തിൻ്റെ അതി ബ്രഹ്ത്തായ പശ്ചാത്തലത്തിൻ്റെ ഒരു പരിച്ഛേദമാണ് നമ്മൾ കഴിഞ്ഞ അദ്ധ്യായത്തിൽ കണ്ടത്. ഈ ആദ്ധ്യായത്തിൽ സനാതന ധർമ്മത്തിൻ്റെ കാതലായ അഞ്ച്‌ പ്രധാനപ്പെട്ട പ്രകൃതി വ്യവസ്ഥകൾ മനസ്സിലാക്കുവാൻ ശ്രമിക്കാം. പ്രജ്ഞാനം, മനുഷ്യൻ്റെ ഭൗതികാതീതമായ ഘടന, യുഗങ്ങൾ, ജീവിതത്തിലെ സുഖ ദുഃഖങ്ങളുടെ തനി ആവർത്തനങ്ങൾ, കർമ്മ നിയമങ്ങൾ എന്നിവയാണ് ഈ അഞ്ച് വ്യവസ്ഥകൾ. പ്രകൃതിയുടെ പ്രവർത്തന രീതികൾ ആണ് ഇവ. അതുകൊണ്ടാണ് ഇവയെ പ്രകൃതി വ്യവസ്ഥകൾ എന്ന് ഇവിടെ വിവക്ഷിക്കുന്നത്. ഈ വിഷയങ്ങൾ എല്ലാം തന്നെ വേദങ്ങളിലും, ഉപനിഷത്തുകളിലും, യോഗശാസ്ത്രത്തിലും അടങ്ങിയിട്ടുള്ളതാണ്. പ്രഥമ ദൃഷ്ടിയിൽ ഈ വ്യവസ്ഥകൾ ജീവിതത്തിൽ പ്രവർത്തിക്കുന്നത് നമുക്ക് കാണുവാൻ കഴിയുകയില്ല. എന്നാൽ, ഇതേക്കുറിച്ച് മനസ്സിലാക്കിയിട്ട് ജീവിതത്തെ അവധാനപൂർവ്വം വീണ്ടും പരിശോധിച്ചാൽ, ജീവിതത്തിൽ ഈ വ്യവസ്ഥകൾ വളരെ കൃത്യമായി പ്രവർത്തിക്കുന്ന വസ്തുത വ്യക്തമായി കാണുവാൻ കഴിയും. അതാണ് ഈ വിഷയങ്ങളുടെ പ്രത്യേകത. ഈ വിഷയങ്ങൾ തുടക്കത്തിലേ അറിഞ്ഞിരുന്നാൽ സനാതന ധർമ്മം മനസ്സിലാക്കുവാൻ വളരെ പെട്ടെന്ന് കഴിയും.. “പ്രജ്ഞാനവും” “അവബോധവും” ‘പ്രജ്ഞാന’ വികസനത്തിലൂടെ (‘അവബോധ’ വികസനത്തിലൂടെ) മാത്രമേ ജീവിത ദുഃഖങ്ങളിൽ നിന്നും മുക്തി ലഭിക്കുകയുള്ളൂ എന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. ‘അവബോധ’ വികസനം ആണ് സനാതന ധർമ്മത്തിലെ എല്ലാ കർമ്മ പദ്ധതികളുടേയും ആത്യന്തികമായ ലക്ഷ്യം. അതുകൊണ്ട്, എന്താണ് “പ്രജ്ഞാനം” അല്ലെങ്കിൽ “അവബോധം” എന്നാൽ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ‘പ്രജ്ഞാനവും’, ‘അവബോധവും’ പരസ്പരം ബന്ധപ്പെട്ട വാക്കുകൾ ആണ്. “പ്രജ്ഞാനം” എന്നാൽ എന്താണെന്ന് ആദ്യം വ്യക്തമാക്കാം. “ഞാൻ ജീവിച്ചിരിക്കുന്നു, എനിക്ക് ‘പ്രജ്ഞ’ ഉണ്ട്” എന്ന ഒരു സ്വബോധം എല്ലാ മനുഷ്യരിലും സ്വാഭാവികമായി തന്നെ സദാസമയവും നിലനിൽക്കുന്നുണ്ട്. ആ സ്വബോധത്തെക്കുറിച്ചുള്ള അറിവാണ് ‘പ്രജ്ഞാനം’. “പ്രജ്ഞാനം” നമുക്ക് ചില സവിശേഷതകൾ നൽകുന്നുണ്ട്. നമ്മൾ എന്തെങ്കിലും കണ്ടാൽ, അല്ലെങ്കിൽ കേട്ടാൽ, അല്ലെങ്കിൽ രുചിച്ചാൽ, അല്ലെങ്കിൽ സ്പർശിച്ചാൽ, ഘ്രാണിച്ചാൽ അതല്ലെങ്കിൽ, ചിലപ്പോൾ ഇതൊന്നും ഇല്ലാതെ തന്നെ മനസ്സിൽ നിന്നും സ്വയം വ്യക്തമാകുന്നതിലൂടെ നമുക്ക് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നതിനെ സൂചിപ്പിക്കുന്നതാണ് ‘അവബോധം’ എന്ന വാക്ക്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ‘പ്രജ്ഞാനത്തി’ൻ്റെ ശക്തിയാണ് ‘അവബോധം’. ‘അവബോധത്തി’ൻ്റെ സാന്നിദ്ധ്യം ആണ് ‘പ്രജ്ഞാനം’. അഗ്നിയും ചൂടും തമ്മിലുള്ള ബന്ധം പോലെ തന്നെ ആണ് പ്രജ്ഞാനവും അവബോധവും തമ്മിലുള്ള ബന്ധം എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അഗ്നിയുടെ ഫലമാണ് ചൂട്. ചൂടിന് കാരണം അഗ്നിയാണ്. അതുപോലെ തന്നെ അവബോധത്തിന്‌ നിദാനമായ കാരണത്തെ ആണ് ‘പ്രജ്ഞാനം’ എന്ന് പറയുന്നത്. കൂടുതൽ പരിചിതമായ ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ച് പറഞ്ഞാൽ, ശുദ്ധമായ അതിരുകൾ ഇല്ലാത്ത, പരിമിതികൾ ഇല്ലാത്ത “കോൺഷ്യസ്നെസ്സ്” ആണ് പ്രജ്ഞാനം. ‘അവബോധ’ത്തിനെ ‘ഇൻറ്റലക്ക്റ്റ്’ എന്ന പദം ഉപയോഗിച്ചാണ് പ്രധാനമായും വിവക്ഷിച്ചു കണ്ടിട്ടുള്ളത്. സർവ്വതും ഉദിച്ചതും, നിലനിൽക്കുന്നതും, അവസാനം തിരികെ വിലയം പ്രാപിക്കുന്നതും ശുദ്ധമായ അതിരുകൾ ഇല്ലാത്ത, പരിമിതികൾ ഇല്ലാത്ത ‘പ്രജ്ഞാന’ത്തിൽ ആണ്. പ്രജ്ഞാനമല്ലാത്ത ഒന്നും തന്നെ ഇവിടെ നിലനിൽക്കുന്നില്ല. സർവ്വതിലും ആ ‘പ്രജ്ഞാനം’ ഉണ്ട്. അതുകൊണ്ടാണ് സർവ്വതും അതിൻറ്റേതായ ഘടനയും നാമവും സഹിതം ഒരു ചട്ടക്കൂട്ടിൽ നിൽക്കുന്നത്. ഘടനയും നാമങ്ങളും ഉള്ള, ദൃശ്യവും അദൃശ്യവും ആയ സർവ്വ വസ്തുക്കളിലും ‘പ്രജ്ഞാനം’ ഉണ്ട്. പക്ഷേ, അതിരുകളും പരിമിതികളും ഇല്ലാത്ത പ്രജ്ഞാനം വസ്തുക്കളിൽ നിലകൊള്ളുമ്പോൾ ആ വസ്തുക്കളാൽ സ്വാഭാവികമായി സൃഷ്ടി ക്കപ്പെട്ട അതിരുകൾ കൊണ്ട് പരിമിതപ്പെട്ടാണ് പ്രജ്ഞാനം നിൽക്കുന്നത് എന്ന് മാത്രം. അങ്ങിനെ പരിമിതപ്പെട്ടു നിൽക്കുന്നത് കൊണ്ട് തൽക്കാലം നമുക്ക് പരിമിതപ്പെട്ട പ്രജ്ഞാനത്തിനെ ‘‘അവബോധം” എന്ന് വിളിക്കാം. മനുഷ്യപ്രജ്ഞാനം അപ്രകാരം മനുഷ്യനാൽ പരിമിതപ്പെട്ടു നിൽക്കുന്ന മനുഷ്യാവബോധം ആയതിനാലാണ് അതിന് വികാസം ആവശ്യമായിരുവരുന്നത്. അതായത്, അപരിമേയമായ പ്രജ്ഞാനം മനുഷ്യനിൽ പരിമേയമായി പരിമിതപ്പെട്ടു അവബോധം ആയി നിൽക്കുന്നു. അതുകൊണ്ടാണ് അതിന് വികസിക്കേണ്ടി വരുന്നത്. അവബോധം ആണ് ഈ പ്രപഞ്ചത്തിനും പ്രപഞ്ചത്തിലെ കാണപ്പെടുന്നതും കാണപ്പെടാത്തതും ആയ സർവ്വതിനും അടിസ്ഥനം. നമ്മളും പ്രപഞ്ചത്തിലെ ഒരു വസ്തുവാണ്. നമ്മളിൽ ഓരോരുത്തർക്കും ഉണ്ട് നമ്മുടെ വ്യക്തിഗത നിലയിലുള്ള അവബോധം. ആ അവബോധത്തിൻ്റെ വികാസം ഒന്നു മാത്രമാണ് മനുഷ്യ ജീവിതത്തിൻ്റെ ലക്ഷ്യവും ഉദ്ദേശ്യവും. അതിലൂടെ മാത്രമാണ് ദുഃഖ ക്ലേശ പൂരിതമായ ഈ നിലനിൽപ്പിൽ നിന്നും മുക്തി ലഭ്യമാകൂ. അങ്ങിനെ അവബോധം വികസിപ്പിക്കുന്നതിന് ആവശ്യമായ ജീവിത രീതികളും സാധനകളും സനാതന ധർമ്മം നൽകുന്നു. അതനുസരിച്ചുള്ള ജീവിത ക്രമം ആണ് സനാതന ധർമ്മത്തിൻ്റെ സന്ദേശം. ഏത് ആരാധനാ രീതികൾ സ്വീകരിച്ചാലും, അതെല്ലാം അവസാനം കൊണ്ടു വന്നു തരേണ്ടത് ഈ അവബോധ വികാസം ആണ്. മലയാളവും സംസ്കൃതവും തമ്മിൽ അഭേദ്യമായ ബന്ധം ആണുള്ളത്. എഴുപതു ശതമാനം മലയാള വാക്കുകളും സംസ്കൃതത്തിലെ മൂല പദങ്ങളിൽ നിന്നും ആണ് ഉത്ഭവിച്ചിരിക്കുന്നത്. അത്തരം ഒരു വാക്കാണ് “പ്രജ്ഞാനം” അല്ലെങ്കിൽ “പ്രജ്ഞ” എന്ന മലയാള പദം. “പ്രജ്ഞ” എന്ന് പറയുമ്പോൾ ഉദ്ദേശിക്കപ്പെടുന്ന അര്‍ത്ഥം കൂടുതൽ വ്യക്തമാണ് നമുക്ക്. “പ്രജ്ഞയറ്റ്‌ താഴെ വീണു” എന്നൊക്കെ പറയാറില്ലേ? പ്രജ്ഞ പോയാൽ താഴെ വീഴും നമ്മൾ. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. രാമൻ മരിച്ചുകഴിഞ്ഞാൽ, താഴെ കിടത്തിയിരിക്കുന്ന രാമൻ്റെ പ്രജ്ഞയറ്റ ശരീരത്തിനെ രാമൻ എന്ന് പറഞ്ഞ് നമ്മൾ വിവക്ഷിക്കാറില്ല. “ബോഡി എപ്പോഴാണ് എടുക്കുന്നത്?”, “ബോഡി എടുത്തോ?” എന്നൊക്കെയാണ് ചോദിക്കാറുള്ളത്. അല്ലാതെ “രാമനെ എപ്പോഴാണ് എടുക്കുന്നത്?” എന്ന്ചോദിക്കാറില്ല; അതിൽ നിന്നും ആ ശരീരം ആയിരുന്നില്ല ഒരിക്കലും രാമൻ എന്ന് വ്യക്തം. ശരീരത്തിനകത്ത് അൽപ്പം മുൻപ് ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ ഇല്ലാത്തതുമായ ‘എന്തോ ഒന്ന്’ ആയിരുന്നു രാമൻ എന്നാണ് നമ്മൾ വിവക്ഷിക്കുന്നത്. ആ ‘എന്തോ ഒന്നാണ്’ അടിസ്ഥാനപരമായി പറഞ്ഞാൽ ‘അവബോധം’. ആ അവബോധ പ്രതിഭാസത്തെ ആയിരുന്നു നമ്മൾ രാമൻ എന്ന് വിളിച്ചിരുന്നത്, ആ ശരീരത്തെ ആയിരുന്നില്ല. നമ്മുടെ ശരീരത്തിൽ അവബോധത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റൊരു ഉദാഹരണം നോക്കാം. ഒരു രാത്രി നിങ്ങൾ വളരെ ഗാഢമായി ഉറങ്ങി എന്ന് വിചാരിക്കുക. പരിസര ബോധമില്ലാതെ ഉറങ്ങി പോയി. മഴപെയ്തതും ഇടി വെട്ടിയതും നിങ്ങൾ അറിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ നിങ്ങൾ എന്തായിരിക്കും പറയുക? “ഓ, ഇന്നലെ ഞാൻ വളരെ നന്നായി ഉറങ്ങി. ബോധം കെട്ട് ഉറങ്ങി. മഴപെയ്തതും ഇടിവെട്ടിയതും ഒന്നും അറിഞ്ഞില്ല”. രാവിലെ ഉണർന്നെഴുനേറ്റപ്പോൾ, നിങ്ങൾ എങ്ങിനെ ആണ് അറിഞ്ഞത്, നിങ്ങൾ നന്നായി ഉറങ്ങി എന്ന്? ആരാണ് രാവിലെ നിങ്ങളോട് വന്ന് അക്കാര്യം നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചത്‌? ആരും പറഞ്ഞതല്ല. നിങ്ങളുടെ ശരീരവും മനസ്സും ഉറങ്ങിയപ്പോഴും, അതിനുള്ളിൽ എന്തോ ഒന്ന് എല്ലാം അറിഞ്ഞുകൊണ്ട്, എല്ലാത്തിനും സാക്ഷിയായി, ഉറങ്ങാതെ കാവൽ ഇരുന്നിരുന്നു. അതാണ് ‘അവബോധം’ അല്ലെങ്കിൽ പരിമിതപ്പെട്ടു നിൽക്കുന്ന പ്രജ്ഞാനം. ആ അവബോനത്തിൻ്റെ വികാസത്തിലൂടെയാണ് മനുഷ്യന് ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനം സനാതന ധർമ്മം വാഗ്ദാനം ചെയ്യുന്നത്. ആ ‘അവബോധം’ ആണ് യഥാർത്ഥത്തിൽ ഉള്ള നമ്മൾ എന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. അല്ലാതെ, “എൻ്റെ” ശരീരം അല്ല “ഞാൻ”. “എൻ്റെ” മനസ്സ് അല്ല “ഞാൻ”. നമ്മുടെ ശരീരമോ മനസ്സോ അല്ല നമ്മൾ. ഈ ശരീരവും മനസ്സും, ഇന്ദ്രിയങ്ങളും എല്ലാം “അവബോധം” സ്വയം വേഷപ്രശ്ചന്നനാകാൻ വേണ്ടി എടുത്ത് അണിഞ് ഉപയോഗിക്കുന്ന വേഷവിധാനങ്ങൾ ആണ്. മരണം എന്നാൽ, ആ വേഷവിധാനങ്ങൾ അഴിച്ചുവച്ച് അണിയറയിലേക്ക് മടങ്ങുന്നതാണ്. ഇതാണ് സനാതന ധർമ്മം നൽകുന്ന വിജ്ഞാനം. ഈ പ്രപഞ്ചത്തിലുള്ള നമുക്ക് കാണുവാൻ കഴിയുന്ന സർവ്വതിലും, നമുക്ക് കാണുവാൻ കഴിയാത്ത സർവ്വതിലും അവബോധം അല്ലെങ്കിൽ പരിമിതമായി നിലകൊള്ളുന്ന പ്രജ്ഞാനം ഉണ്ട്. ഇവിടെ ഉള്ളതെല്ലാം, ഇവിടെ ഉണ്ടായിരുന്നതെല്ലാം, ഇനി ഇവിടെ ഉണ്ടാകാൻ പോകുന്നതെല്ലാം പ്രജ്ഞാനത്തിൻ്റെ മനോഹരമായ ഏകാഭിനയങ്ങൾ ആണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, പ്രപഞ്ചവും, സർവ്വ ചരാചരങ്ങളും, പുൽക്കൊടിയും, പൂവും, പുഴുക്കളും, ഞാനും നിങ്ങളും, ഈ ഭൂമിയും, ആകാശവും, വായുവും എല്ലാം പ്രജ്ഞാനം തന്നെ വിവിധ തോതുകളിൽ വേഷ പ്രശ്ചന്നമായി നിൽക്കുന്നതാണ്‌. ഇതാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒന്ന് തന്നെ വേഷം മാറി പലതായി നിൽക്കുന്നു; എന്നിട്ട് എല്ലാം വേറെ വേറെ ആണെന്ന തോന്നൽ ഉണ്ടാക്കി നമ്മെ ഭ്രമിപ്പിക്കുന്നു. ഈ ഭ്രമത്തെ അല്ലെങ്കിൽ വിഭ്രാന്തിയെ ആണ് “മായ” എന്ന പദം കൊണ്ട് സനാതന ധർമ്മം വിവക്ഷിക്കുന്നത്. ഒരു കളിമൺ തരിയിൽ പോലും അവബോധം ഉണ്ട്. അതാണ് വെള്ളത്തിൽ വീഴുന്ന കളിമൺ തരി അലിഞ്ഞു പോകുന്നത്. നേരെമറിച്ച് ഒരു രാസദ്രാവകത്തിൽ വീണാൽ ആ മൺതരി പ്രതിപ്രവർത്തനങ്ങൾ നടത്തും. പരിമിതമാണെങ്കിലും അതിനും ഒരു നിലയിലുള്ള സ്വയമറിവ് ഉണ്ട്; എവിടെ എന്താണ് ചെയ്യേണ്ടത് എന്ന് അതിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇക്കാര്യം മനസ്സിലാക്കുവാനുള്ള എളുപ്പത്തിന് വേണ്ടി, ഒരു മൺതരിയിലെ അവബോധം അല്ലെങ്കിൽ ആ സ്വയമറിവ് ഒരു സീറോ വാട്ട് പ്രകാശത്തിന് സമാനമാണ് എന്ന് ഒരു താരതമ്യത്തിന് വേണ്ടി മാത്രം വെറുതെ ഒന്ന് കരുതുക. ഇനി ഒരു ചിത്രശലഭത്തിനെ എടുക്കുക. ചിത്രശലഭത്തിനും ഉണ്ട് അവബോധം. അതിൻ്റെ അവബോധം മൺതരിയേക്കാൾ വികസിച്ചതാണ്. സ്വയം ചലിക്കുവാനും പുഷ്പങ്ങളിൽ ചെന്ന് തേൻ നുകരാനും, അപകടങ്ങൾ വന്നാൽ പറന്നകന്ന് പോകാനും ആവശ്യമായ ഒരു സ്വയം അറിവ് അതിനുണ്ട് . അതിൻ്റെ അവബോധം അല്ലെങ്കിൽ ആ സ്വയമറിവ് ഒരു പത്ത് വാട്ട് പ്രകാശത്തിന് സമാനമാണ് എന്ന് ഒരു താരതമ്യത്തിന് വേണ്ടി കരുതുക. ഒരു ചത്രശലഭത്തിൻ്റെ അവബോധത്തേക്കാൾ ഉയർന്ന അവബോധമാണ് മനുഷ്യർക്ക് ഉള്ളത്. മനുഷ്യാവബോധത്തിനെ ആയിരം വാട്ട് പ്രകാശത്തിന് സമാനമായി ഒരു താരതമ്യത്തിന് വേണ്ടി സങ്കല്പിക്കാം. അതുകൊണ്ടാണ് നേരിട്ട് കണ്ടറിയുവാൻ കഴിയാത്ത സൗരയൂഥത്തെക്കുറിച്ചും, ഗലാക്സികളെക്കുറിച്ചും, കാണാനേ കഴിയാത്ത, ഗ്രാവിറ്റി, ഇലക്ട്രോമാഗ്നെറ്റിക് പ്രതിഭാസങ്ങൾ, വീക്ക് ന്യൂക്ലിയർ ഫോഴ്സ് സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ് തുടങ്ങിയ പ്രതിഭാസങ്ങൾ പ്രകൃതിയിൽ ഉണ്ടെന്ന് മനസ്സിലാക്കുവാൻ മനുഷ്യന് കഴിഞ്ഞത്. അത് ഒരു മൺതരിയേക്കാളും, ഒരു ചിത്രശലഭത്തെക്കാളും ഒക്കെ എത്രയോ വലുത് ആണ്! ഇനിയും മനുഷ്യന് സാദ്ധ്യമായിട്ടുള അവബോധവികസനത്തിൻ്റെ തോത്, താരതമ്യത്തിനായി പറയുകയാണെകിൽ ഒരു സൂര്യതേജസ്സിൻ്റെ ഉദ്ദേശ്യം15 ലക്ഷം വാട്ടിന് സമാനമാണ്. നമ്മുടെ നിലവിലുള്ള അവബോധ വികാസത്തിനുള്ള സാദ്ധ്യതകൾ തിരിച്ചറിയുവാൻ ഒരു ഉദാഹരണം പറഞ്ഞുവെന്നേ ഉള്ളൂ. അവബോധം അല്ലെങ്കിൽ പ്രജ്ഞാനം എന്ന് പറയുന്നത് ബുദ്ധി ശക്തിയല്ല. അവബോധത്തിൻ്റെ തീക്ഷണത അനുസരിച്ച് ബുദ്ധികൂർമ്മത കണ്ടേക്കാം. പക്ഷേ, അവബോധം വേറെ, ബുദ്ധിശക്തി വേറെ. നിഴലും വെളിച്ചവും തമ്മിലുള്ള ബന്ധമാണ് അവബോധത്തിനും ബുദ്ധി ശക്തിക്കും തമ്മിൽ. ഒരുവ്യക്തിയുടെ അവബോധം, മറ്റൊരു ഉദാഹരണത്തിന് വേണ്ടി പറഞ്ഞാൽ, ഒരു ചെറുനാരങ്ങയുടെ അത്രയേ ഉള്ളൂ എന്ന് കരുതുക. ആ വ്യക്തി ഒരു പുസ്തകം വായിച്ചാൽ, അല്ലെകിൽ ഒരു കാഴ്ച കണ്ടാൽ, അല്ലെങ്കിൽ എന്തെങ്കിലും പറഞ്ഞു കേട്ടാൽ ആ വ്യക്തിക്ക് മനസ്സിലാകുന്ന കാര്യങ്ങൾ ഒരു ചെറു നാരങ്ങയുടെ അത്രയേ ഉണ്ടാകൂ. ആ വ്യക്തിയുടെ പ്രജ്ഞാനം, ഒരു ഫുട്ബാളിൻ്റെ വലുപ്പം ഉണ്ട് എന്ന് കരുതുക. എങ്കിൽ, ആ വ്യക്തി ഒരു പുസ്തകം വായിച്ചാൽ, അല്ലെകിൽ ഒരു കാഴ്ച കണ്ടാൽ , അല്ലെങ്കിൽ എന്തെങ്കിലും കേട്ടാൽ ആ വ്യക്തിക്ക് മനസ്സിലാകുന്ന കാര്യങ്ങൾക്ക് ഒരു ഫുട്ബോളിൻ്റെ വലുപ്പം ഉണ്ടാകും. എല്ലാ കാലത്തും എല്ലാ സമൂഹത്തിലും എല്ലാ ജനങ്ങളുടേയും ‘അവബോധം’ ഒരേ നിലവാരത്തിലായിരുന്നില്ല. അതുപോലെ തന്നെ അവബോധത്തിൻ്റെ പ്രതിഫലനമായ ബുദ്ധിശക്തിയും. ഇപ്പോഴും അങ്ങിനെ തന്നെയാണ്. ഉദാഹരണത്തിന്, ഒരേ കാര്യം ഒരേ വാക്കുകളിൽ അഞ്ച് പേരോട് പറഞ്ഞാൽ, ആ അഞ്ചുപേരും അത് മനസ്സിലാക്കുന്നത് അഞ്ചു വ്യത്യസ്തമായ വിധത്തിലാണ്. ചിലർക്ക് വളരെ പെട്ടെന്ന് പറഞ്ഞ കാര്യം മനസ്സിലാകും. ചിലർക്ക് അത് മനസ്സിലാവുകയേ ഇല്ല. ചിലർക്ക് ആവർത്തിച്ചു പറയുമ്പോൾ കാര്യം മനസ്സിലാകുവാൻ തുടങ്ങും. മറ്റു ചിലർക്ക് പറയുവാൻ തുടങ്ങുമ്പോഴേ മനസ്സിലാകും എന്താണ് പറയുവാൻ പോകുന്നത് എന്ന്. അതായത് അക്കൂട്ടർക്ക് പറഞ്ഞതും, പറയാതെ തന്നെ പറഞ്ഞതിനപ്പുറവും മനസ്സിലാകും. ഇത് ഇങ്ങിനെ സംഭവിക്കുന്നത് ഓരോരുത്തരിലും ഉള്ള പ്രജ്ഞാന ഫലമായി ഉള്ള “അവബോധത്തിൻ്റെ” ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ്. അല്ലാതെ ഇത് ബുദ്ധി ശക്തിയുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടല്ല. ബുദ്ധി ശക്തി എന്ന് പറയുന്നത് പ്രായോഗിക കാര്യങ്ങളിൽ ഒരു കാര്യം എങ്ങിനെ ചെയ്യണം എന്നുള്ള സഹജമായ അറിവാണ്. ബുദ്ധിശക്തി എപ്പോഴും ജീവൻ സംരക്ഷയ്ക്കുന്നതിന് ആവശ്യമായ ഒരു മിനിമം അളവിൽ എല്ലാവരിലും ഉണ്ടാകും. എന്നാൽ ‘അവബോധം’ ഓരോരുത്തരും ബോധപൂർവ്വം വളർത്തി അവനവൻ തന്നെ വികസിപ്പിച്ച് എടുക്കേണ്ട ഒന്നാണെന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നു. ഇതിനായി മനുഷ്യന് ജന്മസിദ്ധമായി ലഭിച്ചിട്ടുള്ള മുഴുവൻ വിഭവങ്ങളും ഉപയോഗിക്കേണ്ടതായിട്ടുണ്ട് എന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. മനുഷ്യൻ്റെ മെറ്റാഫിസിക്കൽ ഘടന ബാഹ്യമായി വീക്ഷിക്കുമ്പോൾ മനുഷ്യന് ജന്മസ്വത്തായി ലഭിച്ചിട്ടുള്ള രണ്ടു വിഭവങ്ങൾ മാത്രമാണ് നമുക്ക് കാണുവാൻ കഴിയുക. ശരീരവും മനസ്സും ആണ് ആ രണ്ടു സ്വത്തുക്കൾ. കാരണം, അതിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന് നമുക്ക് സാധാരണ രീതിയിൽ കാണുവാനും അറിയുവാനും കഴിയുന്നില്ല. നമ്മുടെ എല്ലാ അറിവുകളും സാധാരണയായി നമ്മൾ സമാഹരിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിൽ കൂടിയാണ്. കണ്ണ്, മൂക്ക്, നാക്ക്, ചേവി, ത്വക്ക് എന്നിവയാണ് പഞ്ചേന്ദ്രിയങ്ങൾ. പഞ്ചേന്ദ്രിയങ്ങളിൽ കൂടി പകർന്നു ലഭിക്കുന്ന സംജ്ഞകൾ ആദ്യം മനസ്സിൽ ആണ് സ്വീകരിക്കപ്പെടുന്നത്. മനസ്സ് അതിന് മുൻപുണ്ടായിരുന്ന സമാന അനുഭവങ്ങളും, ആ അനുഭവങ്ങൾ ഉയർത്തിയ വികാരങ്ങളും എല്ലാം ഓർമ്മകളിൽ ‘ഡാറ്റ” കളായി സൂക്ഷിച്ചിട്ടുണ്ട്. അങ്ങിനെ സൂക്ഷിച്ചിരുന്ന ഡാറ്റകളും ആയി ലഭിച്ച പുതിയ ഡാറ്റകളെ താരതമ്യം ചെയ്ത്, ലഭിച്ച അനുഭവങ്ങളെ ‘നല്ലത്’ അല്ലെങ്കിൽ ‘നല്ലതല്ലാത്തത്’ എന്ന് മുദ്രണം ചെയ്ത് നിറം പിടിപ്പിച്ച ശേഷമാണ് നമ്മുടെ “അവബോധ”ത്തിന് കൈമാറ്റം ചെയ്യുന്നത്. അങ്ങിനെ നിറം പിടിപ്പിച്ച “ജ്ഞാനം”ആണ് നമുക്ക് ലഭിക്കുന്നത്. ആധുനിക ശാസ്ത്രത്തിൻ്റെ പ്രവർത്തന മേഖല ഇത്തരത്തിലുള്ള അറിവുകൾ ആണ്. സനാതന ധർമ്മത്തിൽ പഞ്ചേന്ദ്രിയങ്ങളിൽ കൂടി നമ്മൾ സമാഹരിക്കുന്ന അറിവുകൾക്ക് “ജ്ഞാനം” എന്നാണു പറയുന്നത്. എന്നാൽ, പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായി മനസ്സിൻ്റെ അഗാധതയിൽ നിന്നും ലഭിക്കുന്ന ഉള്ളറിവുകൾ ഉണ്ട്. അങ്ങിനെ പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായി ലഭിക്കുന്ന അറിവുകൾക്ക് വിശേഷാൽ ജ്ഞാനം – വിജ്ഞാനം – എന്നാണ് പറയുന്നത്. അപ്രകാരം വിജ്ഞാനത്തിൻ്റെ പരിധിയിൽ വരുന്നതാണ് മനുഷ്യൻ്റെ സമഗ്രമായ ഘടനയെക്കുറിച്ചും മനുഷ്യന് ജന്മസമ്പത്തായി ലഭിച്ചിരിക്കുന്ന സർവ്വ വിഭവങ്ങളെക്കുറിച്ചും ഉള്ള അറിവുകൾ. ഈ അറിവുകൾ മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ നിരീക്ഷിക്കുമ്പോൾ ഈ വിഭവങ്ങൾ എല്ലാം തന്നെ യഥാർത്ഥത്തിൽ നമുക്കുള്ളത് ആണെന്ന് സംശയംവിനാ ബോദ്ധ്യപ്പെടുകയും ചെയ്യും. വസ്തുക്കളുടെ സമഗ്രമായ ഘടനയും വ്യവസ്ഥയും എന്താണെന്നതിനെ സംബന്ധിച്ച് സനാതന ധർമ്മത്തിന് വളരെ കൃത്യമായ അറിവുകൾ ഉണ്ട്. പ്രത്യേകിച്ച് മനുഷ്യൻ എന്ന പ്രതിഭാസത്തിൻ്റെ ഘടനയും വ്യവസ്ഥയും. കാണപ്പെടുന്ന സ്ഥൂലമായ മനുഷ്യ ശരീരത്തിനും അതീതമായി ഒന്നിനൊന്ന് ക്രമമായി അടുക്കി വച്ചിരിക്കുന്ന മറ്റ് നാല് സൂക്ഷ്മ ശരീരങ്ങൾ കൂടി ഉൾപ്പെട്ടതാണ് മനുഷ്യൻ എന്ന് സനാതന ധർമ്മം പറഞ്ഞു തരുന്നു. അങ്ങിനെ, ഒരു സ്ഥൂല ശരീരവും, നാല് സൂക്ഷ്മ ശരീരവും ചേർന്ന പഞ്ച ശരീരങ്ങളും, കൂടാതെ കാലം, കർമ്മം (ഡാറ്റ), ഊർജ്ജം എന്ന മൂന്ന് വിഭവങ്ങൾ കൂടി ജന്മനാ നമുക്ക് ലഭിക്കുന്നുണ്ട്. ആദ്യം, നമുക്ക് സിദ്ധിച്ചിട്ടുള്ള അഞ്ച് ശരീരങ്ങൾ എന്താണെന്ന് നോക്കാം. പഞ്ച ശരീരങ്ങൾ. നമുക്ക് ഒരു ശരീരം ഉണ്ട്, നമുക്ക് ഒരു മനസ്സുണ്ട് – ഇതു രണ്ടും നമുക്ക് എല്ലാവർക്കും അറിയാം. ശരീരം നമുക്ക് കാണുവാൻ കഴിയും. സ്പർശിക്കുവാൻ കഴിയും. അതുകൊണ്ട് ശരീരം ഉണ്ടെന്ന കാര്യത്തിൽ നമുക്ക് യാതൊരു സംശയവും ഇല്ല. എന്നാൽ നമ്മുടെ മനസ്സ് നമുക്ക് കാണുവാൻ കഴിയുകയില്ല, സ്പർശിക്കുവാൻ കഴിയുകയില്ല – എങ്കിലും മനസ്സ് എന്ന ഒന്ന് ഉണ്ട് എന്ന് ജന്മസിദ്ധമായി തന്നെ നമുക്കറിയാം. ഇത് രണ്ടിനും അപ്പുറം വേറെ എന്തെങ്കിലും ഘടകങ്ങൾ നമ്മുടെ നിലനിൽപ്പിന് അടിസ്ഥാനമായിട്ട് ഉണ്ടോ? ശരീരത്തിൻ്റെ നിർമ്മിതിയേക്കാൾ ലോലമാണ്, സൂക്ഷ്മമാണ് മനസ്സ് എന്ന വസ്തുവിൻ്റെ നിർമ്മിതി. അതാണ് നമുക്ക് മനസ്സിനെ നമ്മുടെ പഞ്ച ഇന്ദ്രിയങ്ങൾകൊണ്ട് കാണുവാനും, ശ്രവിക്കുവാനും, സ്പർശിക്കുവാനും, രുചിക്കുവാനും, മണക്കുവാനും ഒന്നും കഴിയാത്തത്. എങ്കിലും, മനസ്സ് എന്ന ഒന്ന് ഉണ്ടെന്ന് നമുക്കറിയാം. അപ്പോൾ അതുപോലെ തന്നെ മനസ്സിനേക്കാൾ ക്രമാനുഗതമായി സൂക്ഷ്മ തരവും, അതി സൂക്ഷ്മതരവും, പരമ സൂക്ഷ്മ തരവും വേറെമൂന്ന് വസ്തുക്കൾ കൂടി നമ്മുടെ ശരീരത്തിൻ്റെ ഭാഗമായി ഉണ്ടെന്നു പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയും തോന്നേണ്ടതില്ല. നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങൾക്ക് അവ ഗോചരമല്ലാത്തത് കൊണ്ട് സാധാരണ നിലക്ക് നമ്മൾ അറിയുന്നില്ല എന്നേ ഉള്ളൂ. യോഗ ശാസ്ത്രം പറഞ്ഞു തരുന്നത് നമ്മൾ ഒന്നിന് മേൽ ഒന്നായി ധരിച്ചിരിക്കുന്ന അഞ്ച് വസ്ത്രങ്ങൾ പോലെ ഉള്ള അഞ്ചു ആവരണങ്ങൾ അണിഞ്ഞാണ് നിൽക്കുന്നത് എന്നാണ്. അതിൽ ഏറ്റവും സ്ഥൂലം ആയിട്ടുള്ളതാണ് ഭൗതിക ശരീരം. അത് പഞ്ചേന്ദ്രിയങ്ങൾക്ക് ഗോചരം ആയതുകൊണ്ട് പ്രത്യക്ഷമായിട്ടുള്ളതാണ് എന്ന് മാത്രം. ശരീരമാണ് ഏറ്റവും സ്ഥൂലമായ, ബാഹ്യമായി നമ്മൾ ധരിച്ചിരിക്കുന്ന, ഓവർ കോട്ട് പോലെ ഉള്ള ബാഹ്യ വസ്ത്രം. അതിനെ “അന്നമയ കോശം” എന്ന് സംസ്കൃതത്തിൽ പറയും – ‘അന്നം’ എന്ന് പറഞ്ഞാൽ ‘ആഹാരം’ എന്നർത്ഥം. ആഹാരം കൊണ്ട് നില നിൽക്കുകയും, നശിച്ചുകഴിഞ്ഞാൽ മറ്റുള്ളവക്ക് ആഹാരമായി തീരുകയും ചെയ്യുന്നത് കൊണ്ടാണ് ശരീരമാകുന്ന ഈ ബാഹ്യ ആവരണത്തെ “അന്നമയം” എന്ന് വിളിക്കുന്നത്. ശരീരമാകുന്ന ഓവർ കോട്ടിനകത്ത് ഒന്നിനൊന്ന് ക്രമാനുഗതമായി സൂക്ഷ്മം, സൂക്ഷ്മ തരം, അതി സൂക്ഷ്മതരം, പരമ സൂക്ഷ്മതരം എന്ന് വിശേഷിപ്പിക്കാവുന്ന വേറെ നാല് അടിവസ്ത്രങ്ങൾ കൂടി നമുക്കുണ്ട്. മൊത്തം, നാലും ഒന്നും അഞ്ച് വസ്ത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി അണിഞ്ഞാണ് നമ്മൾ നിൽക്കുന്നത്. ഏറ്റവും പുറത്തു നിന്നും ഏറ്റവും അകത്തേക്ക് അവയെല്ലാം ഒന്നിനൊന്നു കൂടുതൽ കൂടുതൽ സൂക്ഷ്മമാണ്. ശരീരത്തിനകത്ത് സൂക്ഷ്മമായ “മനോന്മയ കോശം” ആണുള്ളത്. ഇത് ശരീരം മുഴുവനും വ്യാപിച്ചു നിലകൊള്ളുന്ന ഒരു ഒരു അദൃശ്യമായ “ഫീൽഡ്” ആണ്. മനസ്സുമായി ബന്ധപ്പെട്ടു നിൽക്കുന്ന സർവ്വതും ‘മനോന്മയകോശം’ എന്ന ഈ ഫീൽഡിലാണ്- നമ്മുടെ ചിന്തകൾ, വികാരങ്ങൾ, വിക്ഷോഭങ്ങൾ, ഓർമ്മയുടെ വിവിധ പ്രകടനങ്ങൾ ഇവയെല്ലാം തന്നെ ഈ ഫീൽഡിലാണ്. ശരീരത്തിലെ ഓരോ കോശത്തിനും മനസ്സിൻ്റെ ഈ ഫീൽഡ് ഉണ്ട്. ശരീരവും മനസ്സും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. മനസ്സിലെ ഓരോ ചിന്തകളും ഓരോ വികാരങ്ങളും, ശരീരത്തിൽ ഓരോ പ്രത്യേക ബയോ കെമിക്കൽ പ്രതികരണങ്ങൾ ഉണ്ടാക്കുന്നു. ഉദാഹരണത്തിന് നമ്മൾ ദുഖാർദ്രരായി ഇരിക്കുമ്പോൾ ആഹാരം കഴിക്കുവാനുള്ള വിശപ്പുണ്ടാകുന്നില്ല. അതുപോലെ, തിരിച്ചും. ശരീരത്തിലെ ഓരോ കെമിക്കൽ വ്യതിയാനങ്ങളും മനസ്സിനേയും ബാധിക്കും. മദ്യം കഴിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന വ്യതിയാനങ്ങൾ ഒരു ഉദാഹരണം. മനോന്മയകോശത്തിനും ആന്തരികമാണ് സൂക്ഷ്മ തരമായ “പ്രാണമയകോശം“. “പ്രാണ” എന്നത് ജീവശക്തിയുടെ പേരാണ്. ഈ ജീവശക്തിയാണ് മനസ്സിനും ശരീരത്തിനും ചലനാത്മകതയും അതിലൂടെ ജീവനും പ്രവർത്തിക്കുവാനുള്ള കഴിവും ഒക്കെ നൽകുന്നത്. പ്രാണനെ ആശ്രയിച്ചാണ് മനസ്സും ശരീരവും നിലകൊള്ളുന്നത്. പ്രാണനിലാണ് ജീവിതത്തിനെ സംബന്ധിക്കുന്ന സകല ‘ഡാറ്റാ’കളും സന്നിവേശിപ്പിച്ചിരിക്കുന്നത് – അല്ലെങ്കിൽ ആധുനിക ഇൻഫോർമേഷൻ ടെക്നോളജിയിലെ സാങ്കേതിക പദം ഉപയോഗിച്ച് പറയുകയാണെങ്കിൽ “എംബെഡ്” ചെയ്തിരിക്കുന്നത്. ഓർമ്മകളുടെ ഈ ബൃഹത്തായ ഡാറ്റാ ബാങ്കിനെ സംസ്കൃതത്തിൽ “കർമ്മ” എന്ന ഒറ്റ വാക്കുകൊണ്ട് വിവക്ഷിക്കുന്നു – ഇംഗ്ലീഷിൽ ‘കാർമിക് മെമ്മറി’ എന്ന് പറയാം. എട്ടു തരത്തിലുള്ള ഡാറ്റാ കളാണ് നമുക്കുള്ളത്. അത് പുറകെ വിശദീകരിക്കാം. നമ്മുടെ മനസ്സിനേയും ശരീരത്തിനേയും ചേർത്ത് പിടിച്ചു നിറുത്തി, ട്രില്യൺ കണക്കിനുള്ള നമ്മുടെ ശരീരത്തിലെ സെല്ലുകൾകൾക്ക് രൂപവും, ഭാവവും ഉത്തരവാദിത്തങ്ങളും, പരസ്പര സഹകരണത്തോടെ ഉള്ള പ്രവർത്തന ശക്തിയും എല്ലാം നൽകുന്നത് ഈ പ്രാണമയ കോശം ആണ്. ഈ പ്രാണമയ കോശത്തിൽ തന്നെ ആണ് ജന്മജന്മാന്തരങ്ങൾ ആയി നമ്മൾ ജീവിച്ചു സമാഹരിച്ച സർവ്വ ‘കാർമ്മീക ഡാറ്റ’ കളും ‘എംബെഡ്’ ചെയ്യപ്പെട്ട്, നമ്മുടെ ചിന്തകളായി, വാക്കുകൾ ആയി, പ്രവർത്തികൾ ആയി ഈ ജീവിതത്തിൽ പുറത്തു വരുന്നത്. പ്രാണൻ പിൻവാങ്ങുമ്പോൾ, മനസ്സും ശരീരവും വിഘടിച്ചില്ലാതെആകുന്നു. ഇതിനെ ആണ് നമ്മൾ “മരണം” എന്ന് വിളിക്കുന്നത്. ആ മരണത്തിലൂടെ ഇല്ലാതെ ആകുന്നത്, “അവബോധം” താത്കാലിക ഉപയോഗത്തിന് വേണ്ടി ഉണ്ടാക്കിയ മനസ്സും, ശരീരവും അത് പ്രവർത്തിപ്പിച്ച എനർജിയും മാത്രമാണ്. എന്നാൽ കാർമിക് മെമ്മറി എന്ന ആ ഡാറ്റാ ബാങ്കും അതിനുപുറകിലുള്ള “വിജ്ഞാനമയ കോശ”വും ശുദ്ധ പ്രജ്ഞാനം നിലകൊള്ളുന്ന “ആനന്ദ മയകോശ”വും തുടർന്നും നിലനിൽക്കുന്നു. “പ്രണാമയ കോശ”ത്തിനും ആന്തരികമാണ് അതിനേക്കാൾ അതി സൂക്ഷ്മ തരം ആയ ‘വിജ്ഞാനമയ കോശം”. ആദ്യം സൂചിപ്പിച്ച പഞ്ചേന്ദ്രിയങ്ങളിൽ കൂടി അല്ലാതെ നമുക്ക് ലഭിക്കുന്ന വിശേഷാൽ അറിവുകൾ ഈ വിജ്ഞാനമയ കോശത്തിൽ നിന്നും ആണ് നമുക്ക് ലഭിക്കുന്നത് – അങ്ങിനെ ലഭിക്കുവാൻ ആവശ്യമായ സാഹചര്യം നമ്മിൽ നിലനിൽക്കുന്നുണ്ടെങ്കിൽ. വിജ്ഞാനമയകോശത്തിനും ആന്തരികമാണ്, അഞ്ചാമത്തെ പരമ സൂക്ഷ്മ തരമായ “ആനന്ദമയ കോശം” നിലകൊള്ളുന്നത്. അങ്ങിനെ അഞ്ച് തരം വസ്ത്രങ്ങൾ അണിഞ്ഞു, അതിനകത്താണ്, അതിനേക്കാൾ ഒക്കെ അങ്ങേ അറ്റം അത്യധിക അതി സൂക്ഷ്മതരം ആയ, നമ്മൾ എല്ലാം “ഞാൻ” “ഞാൻ” എന്ന് പറഞ്ഞു വിവക്ഷിക്കുന്ന ആ “പ്രജ്ഞാനം” അല്ലെങ്കിൽ “കോൺഷ്യസ്നെസ്സ്” – ശുദ്ധമായ “സബ്ജെക്ടിവിറ്റി” നിലനിൽക്കുന്നത്. ഭാഷാപരമായി പോലും അതുകൊണ്ടാണ്, ‘എൻ്റെ ശരീരം’, ‘എൻ്റെ മനസ്സ്’, ‘എൻ്റെ എനർജി’, ‘എൻ്റെ ജ്ഞാനം’, ‘എൻ്റെ ആനന്ദം’ എന്നൊക്കെ പറയുന്നത്. എൻ്റെ ശരീരം, ‘എൻ്റെ കാറ്’, ‘എൻ്റെ വീട്‌’ എൻ്റെ ഇന്നത്’ എന്നൊക്കെ പറയുമ്പോൾ ആ പറയുന്ന രീതിയിൽ നിന്നും തന്നെ ഞാൻ വേറെ, എൻ്റെ ശരീരം വേറെ, ഞാൻ വേറെ എൻ്റെ കാറ് വേറെ എന്ന് മനസ്സിലാകുന്നുണ്ടല്ലോ? ശരീരം എന്നത് ഞാൻ കൈയ്യാളി നില്കുന്ന മറ്റൊന്നാണ്, എൻ്റെ വീട് പോലെ, എൻ്റെ കാറുപോലെ – ഞാൻ വേറെ എൻ്റെ ശരീരം വേറെ, എൻ്റെ കാറ് വേറേ , ഞാൻ വേറെ. ഞാൻ സബ്ജക്ട് ആണ്. എൻ്റെ ശരീരം എന്നത് ഞാൻ ഉപയോഗിക്കുന്ന ഒബ്ജക്റ്റ് ആണ്. അത് പോലെ ഞാൻ ഉപയോഗിക്കുന്ന വേറെ ഒബ്ജക്റ്റുകളാണ് മനസ്സ്, പ്രാണൻ എന്ന എനർജി, വിജ്ഞാനം, ഇതൊക്കെ. തൽക്കാലം ഇപ്പോൾ ഇത്രയും മനസ്സിലാക്കാം; പ്രജ്ഞാനത്തെ കുറിച്ചും സബ്ജക്ട്-ഒബ്ജക്റ്റ് ബന്ധത്തെ കുറിച്ചും പുറകെ കൂടുതൽ ചർച്ച ചെയ്യുന്നുണ്ട്. മനുഷ്യൻ്റെ സമഗ്രമായ ഘടനയിൽ ഏറ്റവും സ്ഥൂലമായ, ഏറ്റവും സാന്ദ്രതയുള്ള ഭൗതിക ശരീരം ഒരു വശത്ത്, മറുവശത്ത് പരമ സൂക്ഷ്മതരമായ, ആനന്ദമയ കോശം. രണ്ടിനും ഇടക്ക് ക്രമാനുഗതമായി സ്ഥൂലത വർദ്ധിച്ചു വർദ്ധിച്ചു വരുന്ന വിവിധ നിലകൾ വിജ്ഞാനമയ കോശവും, പ്രാണമയകോശവും മനോന്മയ കോശവും ആണ്. ഇതിൽ ആദ്യത്തെ മൂന്നും – അന്നമയ ശരീരം, മനോന്മയ ശരീരം, പ്രാണമയ ശരീരം – തികച്ചും ഭൗതികമായ “വസ്തു” ആണ്, “മാറ്റർ” ആണ്. ആനന്ദമയ കോശം ഒരു വസ്തുവേ അല്ല. അത് നോൺ ഫിസിക്കൽ ആണ്. നോൺ-മാറ്റർ ആണ്. “മാറ്റ”റിനും “നോൺ-മാറ്ററി”നും അല്ലെങ്കിൽ ഫിസിക്കലിനും നോൺ-ഫിസിക്കലിനും ഇടക്കുള്ള മാറ്ററോ നോൺ-മാറ്ററോ അല്ലാത്ത – അല്ലെങ്കിൽ, ഫിസിക്കലോ നോൺ-ഫിസിക്കലോ അല്ലാത്ത – ഒന്നാണ് ‘വിജ്ഞാന മയകോശം’. ഇനി, നമ്മുടെ സമഗ്രമായ ഘടനയെ സംബന്ധിച്ച് മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത് ഉണ്ട്. ഏതൊരു വസ്തു സ്ഥൂലമാണോ, അതായത് “ഗ്രോസ്” ആണോ, അതിൻ്റെ സ്വാതന്ത്ര്യം വളരെ പരിമിതമായിരിക്കും. അതിന് വ്യാപന ശക്തി തീരെ ഉണ്ടാവുകയില്ല. അതായത് അതിൻ്റെ ചലന സ്വാതന്ത്ര്യം വളരെ കുറവായിരിക്കും. ഏതൊരു വസ്തു സൂക്ഷ്മമാണോ, അതായത് സ്ഥൂലമല്ലാത്തത് ആണോ, അത് വളരെ അപരിമേയമായിരിക്കും. അതിൻ്റെ വ്യാപന ശക്തി, അല്ലെങ്കിൽ ചലന സ്വാതന്ത്ര്യം വളരെ കൂടുതൽ ആയിരിക്കും. അത് കൂടുതൽ ‘ലിമിറ്റ്‌ലെസ്സ്’ ആയിരിക്കും. ഉദാഹരണത്തിന് ഒരു മഞ്ഞുകട്ട എടുക്കുക. അത് വളരെ ഗ്രോസ് ആണ്, വളരെ സ്ഥൂലമാണ്. അത് ഒരുസ്ഥലത്ത് വച്ചാൽ അവിടെ തന്നെ സ്ഥിരമായി ഇരിക്കും. അതിന് ചലന സ്വാതന്ത്ര്യം തീരെ ഇല്ല. അതായത് അതിന് വ്യാപന ശക്തി – വ്യാപിക്കുവാനുള്ള ശക്തി, ചലന ശക്തി – ഇല്ല. അതിന് പരാശ്രയം ഇല്ലാതെ മുൻപോട്ടോ, പുറകോട്ടോ മുകളിലേക്കോ പോകുവാൻ കഴിയില്ല. എന്നാൽ ജലം മഞ്ഞുകട്ടയുടെ തന്നെ കൂടുതൽ സൂക്ഷ്മമായ, കൂടുതൽ ‘സട്ടിൽ’ ആയ മറ്റൊരു രൂപമാണ്. അതിന് മഞ്ഞുകട്ടയേക്കാൾ കൂടുതൽ ചലന സ്വാതന്ത്ര്യം ഉണ്ട്. വ്യാപന ശക്തി ഉണ്ട്. അതിന് ഒഴുകുവാൻ കഴിയും. ഇനി നീരാവി എടുക്കുക. അതും മഞ്ഞു കട്ടയുടെ ഏറ്റവും സൂക്ഷ്മമായ, സട്ടിലെസ്റ്റ് ആയ മറ്റൊരു രൂപമാണ്. അതിനാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഉള്ളത്. ഏറ്റവും കൂടുതൽ ചലന ശക്തി ഉള്ളത്. ഏറ്റവും കൂടുതൽ വ്യാപക ശക്തി ഉള്ളത്. നീരാവിക്ക് മഞ്ഞു കട്ടയേക്കാളും, വെള്ളത്തിനേക്കാളും എല്ലാം കൂടുതൽ സ്വാതന്ത്ര്യം ഉണ്ട് എന്ന് നമുക്ക് കാണാം. ആദ്യം പറഞ്ഞ മഞ്ഞുകട്ടക്ക് സമം ആണ് നമ്മുടെ ശരീരം. മഞ്ഞുകട്ട പോലെ തന്നെ വളരെ സ്ഥൂലം ആണ് നമ്മുടെ ശരീരവും; അതുകൊണ്ട് അത് വളരെ പരിമിതവും ആണ്, വ്യാപന ശക്തി തീരെ ഇല്ല. ശരീരം അതിൻ്റെ ആകൃതിക്കുള്ളിൽ പരിമിതപ്പെട്ടു നിൽക്കുന്നു; ശരീരത്തിന് നിലകൊള്ളുവാൻ ‘സ്ഥലം’ അല്ലെങ്കിൽ ‘സ്പേസ്’ ആവശ്യമാണ്. ശരീരത്തിന് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തു എത്തണം എങ്കിൽ, സമയം എടുക്കും; അതിന് എനർജി ആവശ്യമാണ്, ‘സ്പേസ്’ തരണം ചെയ്യണം. ശരീരത്തിന് ജനനവും മരണവും ഉണ്ട്. ശരീരത്തിന് പരിമിതികൾ നിരവധി ആണ്. ഇനി മനസ്സിൻ്റെ കാര്യം എടുക്കാം. മനസ്സ് ശരീരത്തേക്കാൾ സൂക്ഷ്മമാണ്, ‘സട്ടിൽ’ ആണ്. അതിന് നിലകൊള്ളുവാൻ ‘സ്ഥലം’ അല്ലെങ്കിൽ ‘സ്പേസ്’ ആവശ്യമില്ല. മനസ്സിന് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തു എത്തണം എങ്കിൽ, സമയം ആവശ്യമില്ല. നിമിഷാർദ്ധത്തിൽ തന്നെ മനസ്സ് കൊണ്ട് നിങ്ങൾക്ക് എവിടെ വേണമെങ്കിലും എത്താം. മനസ്സിന് ‘സ്പേസ്’ തരണം ചെയ്യേണ്ട. പക്ഷേ മനസ്സിന് പ്രവർത്തിക്കുവാൻ ഊർജ്ജം ആവശ്യമുണ്ട് ; ശരീരത്തിനെ പോലെ തന്നെ മനസ്സിനും ജനനവും മരണവും ഉണ്ട്. പക്ഷേ ശരീരത്തിനേക്കാൾ പതിന്മടങ്ങു സ്വാതന്ത്ര്യവും വ്യാപക ശക്തിയും മനസ്സിനുണ്ട്. ശരീരത്തിനുള്ള പല പരിമിതികളും മനസ്സിനില്ല. മനസ്സിനേക്കാൾ പടി പടി ആയി കൂടുതൽ സൂക്ഷ്മതരവും, അതി സൂക്ഷ്മ തരവും, പരമ സൂക്ഷ്മ തരവും ആയിട്ടുള്ള പ്രാണൻ, വിജ്ഞാനം, ആനന്ദം എന്നീ ശരീരങ്ങൾക്ക് ഉള്ളിൽ നിലകൊള്ളുന്ന ശരിക്കുള്ള ‘ഞാൻ’ എന്ന വസ്തുതക്ക് യാഥാർത്ഥത്തിൽ ഉള്ള സ്വാതന്ത്ര്യത്തിൻ്റെ, അല്ലെങ്കിൽ അപരിമേയതയുടെ ഉയർന്ന അളവ് ഇതിൽനിന്നും നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഉപമകളിൽ കൂടി ആണ് ഗ്രഹിക്കുവാൻ പ്രയാസമുള്ള പല കാര്യങ്ങളും നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിയുന്നത്. മേൽപ്പറഞ്ഞ രീതിയിൽ ഫിസിക്കലും, നോൺഫിസിക്കലും ആയ അഞ്ച് വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന നമ്മളെ , ഒരു ആധുനിക സ്മാർട്ട് മൊബൈൽ ഫോൺ ആയി ഉപമിക്കാം. മനസ്സിലാക്കുവാനുള്ള എളുപ്പത്തിനു വേണ്ടി മാത്രമാണ് ഉപമകൾ ഉപയോഗിക്കുന്നത്. ഒരു ഉപമാനവും ഉപമേയത്തിനോട് നൂറു ശതമാനവും നീതിപുലർത്തുന്ന ഉപമ തരുകയില്ല എന്ന് നമ്മൾ ഉപമകൾ ഉപയോഗിക്കുന്നതിന് മുൻപ് മനസ്സിലാക്കണം. ഒരു ഏകദേശ ചൂണ്ടു പലകകൾ മാത്രമാണ് ഉപമകൾ. സംസ്കൃതത്തിൽ “ചന്ദ്രശിഖാ ന്യായം” എന്നുപറയുന്നത് ഇത്തരത്തിലുള്ള ഉപമകളെ ആണ്. ഒരു വൃക്ഷത്തിൻ്റെ ശിഖരം ചന്ദ്രൻ അല്ല, ആകാശത്ത് പകൽ ചന്ദ്രൻ നിൽക്കുന്ന ഏകദേശ ദിശയിലേക്ക് ചൂണ്ടിക്കാണിക്കുവാൻ പയോഗിക്കുന്ന ഒരു ശിഖരം. അത്രയേ ഉള്ളൂ. അതാണ് ചന്ദ്രശിഖാ ന്യായം. ഇവിടെ സ്മാർട്ട് ഫോൺ ഒരു ചന്ദ്ര ശിഖാ ന്യായം ആണ്. നമ്മുടെ ഫിസിക്കൽ ശരീരം ഒരു ആധുനിക സ്മാർട്ട് മൊബൈൽ ഫോണിൻ്റെ ഹാർഡ്‌വെയർ ആയി ഉപമിക്കാവുന്നതാണ്. അതായത്, സ്മാർട്ട് ഫോണിൻ്റെ സ്ക്രീനും, പ്ലാസ്റ്റിക് കവറും, പ്രിൻറ്റെഡ് സർക്യൂട്ടും എല്ലാം നമ്മുടെ ശരീരത്തെപോലെ തന്നെ, ചില പ്രത്യേക പ്രവർത്തികൾ നിർവഹിക്കുവാൻ രൂപ കൽപ്പന ചെയ്യപ്പെട്ട് ഭൗതികമായി നിർമ്മിക്കപ്പെട്ടവയാണ്. ശരീരത്തിന് മനസ്സ് എങ്ങിനെ ആണോ, അതുപോലെ ആണ് സ്മാർട്ട് ഫോണിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് എന്നൊക്കെ പറയുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ശരീരത്തിന് മനസ്സ് എങ്ങിനെ ആണോ അത് പോലെ ആണ്. ആ സ്മാർട്ട് ഫോണിൻ്റെ പവർ ബാറ്ററി ആണ് ശരീരത്തിൻ്റെ പ്രാണമയകോശം അല്ലെങ്കിൽ പ്രാണമയ ശരീരം. വാട്സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷൻസ് ആണ് ജീവിതത്തിൽ നമ്മൾ ചെയ്യുകയും അനുഭവിക്കുകയും ഒക്കെ ചെയ്യുന്ന പ്രവർത്തികൾ. ഇപ്പറഞ്ഞ ഓപ്പറേറ്റിങ് സിസ്റ്റം സോഫ്ട്‍വെയറും ആപ്ലിക്കേഷൻ സോഫ്ട്‍വെയറും ഒക്കെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഫോൺ മെമ്മറി ആണ് വിജ്ഞാനമയ ശരീരം. ഹാർഡ്‌വെയർ സ്ഥൂലം ആണ്, സോഫ്റ്റ്‌വെയർ സൂക്ഷ്മം ആണ്. ആ ഫോൺ ഉപയോഗിക്കുന്ന നിങ്ങളാണ് എപ്പോഴും ‘ഞാൻ’ എന്ന് പദം ഉപയോഗിച്ചുകൊണ്ട് വ്യവഹരിക്കപ്പെടുന്ന ‘അവബോധം’ അല്ലെങ്കിൽ ‘കോൺഷ്യസ്നെസ്സ്’ ആകുന്ന നിങ്ങൾ. പ്രാണനും ശ്വസനവും ഇവിടെ “പ്രാണൻ” എന്നാൽ എന്താണെന്ന് മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. പ്രാണൻ എന്നത് ശ്വസിക്കുന്ന ശ്വാസം അല്ലെങ്കിൽ ഓക്സിജൻ അല്ല. യോഗികൾ ദീർഘനേരം ശ്വാസോച്ഛ്വാസം നിർത്താൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. പക്ഷേ, ശ്വസനം പ്രാണനുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ശരീയവുമായി പ്രണൻ്റെ ബന്ധം ശ്വസനത്തിലൂടെ ആണ്. ബോധപൂർവ്വം ശ്വസിക്കുന്നതിലൂടെ ശരീരണത്തിന് പ്രാണനെ യഥേഷ്ടം ഉപയോഗിക്കുവാൻ കഴിയുന്നു. പ്രാണായാമത്തിൻ്റെ തത്വം അതാണ്. പ്രാണായാമത്തിലൂടെ പ്രാണനെ ബോധപൂർവ്വം ഉപയോഗിക്കുവാൻ സാധിക്കും. “ജീവൻ” എന്ന പദം കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഓടിവരുന്നത് “ചലനം” എന്ന ജീവൻ്റെ സ്വഭാവത്തിനെ ആണ്. ഒരു വസ്തുവിന് ജീവൻ ഉണ്ടോ എന്ന നമ്മൾ തിരിച്ചറിയുന്നത് ആ വസ്തു ചലിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടാണ്. ജീവൻ്റെ ആ ചലന സ്വഭാവം നൽകുന്നത് “പ്രാണൻ” ആണ്. അതു കൊണ്ട് പ്രാണനെ “ജീവശക്തി”, അല്ലെങ്കിൽ “ജീവശക്തിയുടെ ഊർജ്ജം” എന്നും വിളിക്കാം. “ആട്ടോ ബിയോഗ്രഫി ഓഫ് എ യോഗി” എന്ന പ്രസ്തമായ കൃതി രചിച്ച പരമഹംസ യോഗാനന്ദ പ്രാണനെ “ലൈഫ് ട്രോൺ” എന്നാണ് വിവക്ഷിച്ചത്. സർവ്വ സൃഷ്ടി യിലും പ്രാണൻ എപ്പോഴും ഉണ്ട്. സൃഷ്ടി ക്കപ്പെട്ട ഓരോ വസ്തുവിലും ഉള്ള പ്രാണൻ ആണ് ആ വസ്തുവിന് ഒരു രൂപം നൽകി അതിനെ ഒരു വസ്തുവാക്കി ആവശ്യമുള്ള സമയത്തോളം നിലനിറുത്തന്നത്. അത് ഒരു പ്രപഞ്ചമായാലും ഒരു പുൽക്കൊടിയായാലും അങ്ങിനെ തന്നെ. പ്രാണൻ ഇല്ലായിരുന്നെങ്കിൽ ഇവിടെ ഒന്നും തന്നെ നിലനിൽക്കുമായിരുന്നില്ല. പ്രാണനെ പ്രപഞ്ചത്തിൽ നിന്ന് പിൻവലിച്ചാൽ, പ്രപഞ്ചത്തിൻ്റെ മൊത്തം ശിഥിലീകരണം ആയിരിക്കും ഫലം. ജീവനുള്ളതോ അല്ലാത്തതോ ആയ സർവ്വ വസ്തുക്കളും പ്രാണൻ കാരണം നിലനിൽക്കുന്നു. ഒരു മൺതരി രൂപമുള്ള ഒരു മൺതരി ആയി നിലനിൽക്കുന്നത് അതിൽ പ്രാണൻ ഉള്ളതുകൊണ്ടാണ്. ഒരു വസ്തുവിൽ ഉള്ള പ്രാണൻ്റെ സാന്ദ്രത, സാന്ദ്രതയിലെ വ്യതിയാനങ്ങൾ ഇതൊക്കെ അനുസരിച്ച് ആ വസ്തു ചലനാത്മകമായിരിക്കുമോ ചലനാത്മകമല്ലാതെ ആയിരിക്കുമോ ചെയ്യും എന്ന് മാത്രം. ഏറ്റവും ഉയർന്ന തലത്തിൽ മുതൽ താഴെതലത്തിൽ വരെ ഉള്ള എല്ലാ വസ്തുക്കളുടെ അസ്തിത്വത്തിനു പിന്നിലുള്ള വസ്തുത പ്രാണൻ തന്നെ ആണ്. പ്രാണൻ ‘ജീവൻ’ ആയതുകൊണ്ട്, നിലനിൽപ്പുള്ളതെല്ലാം ജീവൻ തന്നെ ആണ്. ഇടി മുഴങ്ങുന്നതും, മിന്നലുകൾ ഉണ്ടാകുന്നതും, പക്ഷി പറക്കുന്നതും, പൂക്കൾ വിരിയുന്നതും, മാവ് പൂക്കുന്നതും, ആകാശത്ത് വിമാനങ്ങൾ പറക്കുന്നതും, ഭൂമിയിൽ ട്രെയിനുകൾ ഓടുന്നതും, നമ്മൾ ശ്വസിക്കുന്നതും എല്ലാം പ്രാണൻ പ്രവർത്തിക്കുന്നതാണ്. ജീവന് നിലനിൽക്കുവാൻ പ്രാണനും പ്രജ്ഞാനവും (അവബോധം) ഉണ്ടായിരിക്കണം. ബോധപൂർവ്വം ഉള്ള ഒരു അനുഭവം നമുക്ക് നൽകുന്നത് പ്രജ്ഞാനം ആണ്. നമ്മളെ ബോധപൂർവ്വം ഒരു അനുഭവത്തോട് അടുപ്പിച്ചു നിറുത്തുന്നത് പ്രാണനാണ്, പ്രാണനെ അങ്ങിനെ അടുപ്പിച്ച് നിറുത്തുവാൻ പ്രീണിപ്പിക്കുന്നത് ജന്മ ‘വാസന’കൾ ആണ്. “വാസന” എന്നാൽ ജന്മനാ നമ്മിൽ അന്തർലീനമായ ആഗ്രഹമാണ്. അതിനാൽ, പ്രാണനും വാസനയും പ്രജ്ഞാനത്തിൻ്റെ രണ്ട് താങ്ങുകളാണ്. ഒരു ജീവനുള്ള ജീവിയെ “പ്രാണി” എന്ന് വിളിക്കുന്നത്, പ്രാണൻ പ്രജ്ഞാനവും ആയി ചേർന്ന് നിൽക്കുന്നത് കൊണ്ടാണ്. ഒരു വസ്തു നിലനിൽക്കുന്നത് പ്രജ്ഞാനം ഉള്ളതുകൊണ്ടല്ല. അതുപോലെ പ്രാണൻ നിലനിൽപ്പിൻ്റെ ഫലമായി ഉണ്ടാകുന്ന ഒന്നല്ല. പ്രജ്ഞാനവും പ്രാണനും ഒരുമിച്ചു ചേർന്ന് സുഹൃത്തുക്കളായി നിൽക്കുന്നതുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. നാഡികളും പ്രാണ വിതരണ ശൃംഖലകളും മനുഷ്യൻ്റെ മെറ്റാഫിസിക്കൽ ഫിസിയോളജിയിൽ പ്രാണമയ ശരീരത്തിൻ്റെ സ്ഥാനം നമ്മൾ ഇതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞല്ലോ. പ്രാണമയ ശരീരത്തിലെ എഴുപത്തീരായിരത്തിലധികം വരുന്ന സൂക്ഷ്മ നാഡികളിലൂടെ ജീവശക്തിയായ പ്രാണൻ അനസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണ് ശരീരവും ശരീരത്തിലെ വിവിധ വ്യവസ്ഥകളും പ്രവർത്തന ക്ഷമമായി നിലകൊള്ളുന്നത്. പ്രാണൻ എന്ന ഊർജ്ജത്തിൻ്റെ വിതരണത്തിനുള്ള അതി സൂക്ഷ്മമായ നെറ്റ് വർക്ക് ശൃഖലകൾ ആണ് നാഡികൾ. അന്നമയ കോശത്തിലെ രക്ത ചംക്രമണ വ്യവസ്ഥ പോലേയോ നാഡീവ്യൂഹ വ്യവസ്ഥപോലേയോ ഉള്ള വിതരണ വ്യൂഹ വ്യവസ്ഥയായി അവയെ കരുതാവുന്നതാണ്. എന്നാൽ പ്രാണ വിതരണത്തിനുള്ള നാഡികൾ അദൃശ്യമായ പ്രാണമയ കോശത്തിലെ അദൃശ്യമായ വ്യൂഹങ്ങൾ ആണ്. പ്രാണ ഊർജ്ജത്തിൻ്റെ പ്രവാഹത്തിനുള്ള അതി സൂക്ഷ്മമായ “ചാലുകൾ” ആണ് അവ. പ്രാണ വാഹിനികൾ ആണ് നാഡികൾ. “ചാലുകൾ” എന്ന് പറയുമ്പോൾ അവ രക്തധമനികൾ പോലെ ഭൗതികമായ കണ്ണുകൾ കൊണ്ട് കാണുവാൻ കഴിയുന്ന കുഴലുകൾ ആണെന്ന് ധരിക്കരുത്. ജീവശക്തിയായ പ്രാണനെ ശരീരത്തിൻ്റെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് പ്രവഹിപ്പിക്കുമ്പോൾ നാഡികൾ അതിനുള്ള അദൃശ്യമായ പാതകളായി പ്രവർത്തിക്കുന്നു. അല്ലാത്തപ്പോൾ നാഡികൾ ശരീരത്തിലെ ചലനശക്തിയായി നിലകൊള്ളുന്നു. “നെർവ് ഇമ്പൾസ്” എന്ന് ആധുനിക ശാസ്ത്രം പറയുന്നത് ഈ ചാലുകളിൽ കൂടി സംഭവിക്കുന്ന പ്രാണൻ്റെ പ്രയാണങ്ങൾ ആണ്. എഴുപത്തീരായിരത്തിൽ അധികം വരുന്ന പ്രാണ നാഡീ വ്യൂഹ വ്യവസ്ഥയിൽ പതിനാലു പ്രധാനപ്പെട്ട നാഡികൾ ആണുള്ളത്. ഈ പതിനാലു നാഡികളിൽ ഏറ്റവും പ്രാധാന്യമുള്ളത് “ഇഡ”, “പിംഗള”, “സുഷുമ്ന” എന്ന മൂന്ന് നാഡികളാണ്. ഈ മൂന്നു നാഡികളിൽ പരമപ്രധാനം സുഷുമ്ന നാഡിയാണ്. അന്നമയ കോശത്തിലെ നട്ടെല്ലിൻ്റെ അകത്ത് ആണ് സുഷുമ്ന നാഡിയുടെ സ്ഥാനം. നട്ടെല്ലിൻ്റെ ഏറ്റവും താഴെ ഉള്ള കശേരുവിൻ്റെ ഉള്ളിൽ നിന്നും ആരംഭിച്ച്‌ നട്ടെല്ലിൻ്റെ ഉള്ളിലൂടെ നട്ടെല്ലിന് സമാന്തരമായി മുകളിൽ മസ്തിഷ്കത്തിൻ്റെ മദ്ധ്യഭാഗത്തുള്ള പീനിയൽ ഗ്രന്ഥി വരെ പോകുന്ന അദൃശ്യമായ നാഡിയാണ് സുഷുമ്ന. സുഷുമ്നയുടെ ഇടത്ത് ഭാഗത്തായി ഇഡയും, വലത്ത് ഭാഗത്തായി പിംഗളയും ഇതേ മാർഗ്ഗത്തിലൂടെ സുഷുമ്നാ നാഡിയെ അനുഗമിക്കുന്നുണ്ട്. “ഇഡ” നാഡിയാണ് മനസ്സിൻ്റെ എല്ലാ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത്. “പിംഗള” നാഡിയാണ് ശരീരത്തിൻ്റെ എല്ലാ ചലനങ്ങളേയും പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത്. ആത്മീയ ബോധം ഉണർത്തുന്നത് “സുഷുമ്ന” നാഡിയാണ്. അതായത്, “ഇഡ” നാഡി മനഃശക്തിയും, “പിംഗള” നാഡി പ്രാണശക്തിയും, “സുഷുമ്ന” നാഡി ആത്മീയ ശക്തിയും പ്രദാനം ചെയ്യുന്നു എന്നർത്ഥം. മനുഷ്യ ശരീരത്തിലെ പ്രാണ നാഡീ വ്യൂഹ വ്യവസ്ഥയിൽ 72000 ത്തിൽപ്പരം നാഡികളെ കൂടാതെ 114 വിതരണ കേന്ദ്രങ്ങൾ കൂടി ഉണ്ട്. പ്രാണ നാഡികൾ വൈദുതി വിതരണ കമ്പികൾ ആണെന്ന് സങ്കല്പിച്ചാൽ ചക്രങ്ങൾ സബ് സ്റ്റേഷനുകളോ ഇലക്ട്രിക് പോസ്റ്റുകളോ ആയി സങ്കല്പിക്കാവുന്നതാണ്. അതിനെ “ചക്രങ്ങൾ” എന്നാണ് പറയുന്നത്. ഇതിൽ 12 ചക്രങ്ങൾ പ്രധാനപ്പെട്ടവയാണ്. അതിൽ 7 ചക്രങ്ങൾ പരമ പ്രധാനമാണ്. ഈ 7 ചക്രങ്ങൾ ശരീരത്തിനകത്തും 5 ചക്രങ്ങൾ ശരീരത്തിന് പുറത്തും ആണ്. മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം, മണിപൂരക ചക്രം, അനഹത ചക്രം, വിശുദ്ധി ചക്രം, ആജ്ഞാ ചക്രം, സഹസ്രാര ചക്രം എന്നിങ്ങനെ ആണ് പ്രധാനപ്പെട്ട 7 ചക്രങ്ങളുടെ പേരുകൾ. ഈ 7 ചക്രങ്ങളും ഭൗതിക ശരീരത്തിൽ ഇഡ-സുഷുമ്ന-പിംഗള നാഡികളുടെ സഞ്ചാര പഥത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും താഴെ ഇഡ-സുഷുമ്ന-പിംഗള നാഡികൾ ആരംഭിക്കുന്നത് മൂലാധാര ചക്രത്തിൽ നിന്നും ആണ്. ഏറ്റവും മുകളിൽ ഉയർന്ന ചക്രം സഹസ്രാര ചക്രം ആണ്. ഇഡയും പിംഗളയും രണ്ട് ഇഴകൾ ഉള്ള ഒരു കയർ പരസ്പരം ഇഴ പിരിഞ്ഞിരിക്കുന്നതുപോലെ, സ്വാധിഷ്ഠാന ചക്രം, മണിപൂരക ചക്രം, അനഹത ചക്രം, വിശുദ്ധി ചക്രം, ആജ്ഞാ ചക്രം, എന്നീ അഞ്ചു ചക്രങ്ങളിൽ പരസ്പരം കൂട്ടിമുട്ടി വീണ്ടും വിപരീത ദിശയിൽ പിരിഞ്ഞുകൊണ്ടാണ് മുകളിലേക്ക് പോകുന്നത്. സുഷുമ്ന നാഡി മൂലാധാര ചക്രത്തിൽ നിന്നും, നേർ രേഖയിൽ യാതൊരു ഇഴപിരിച്ചിലും കൂടാതെ എല്ലാ ചക്രങ്ങളിലും കയറി ഇറങ്ങി സഹസ്രാര ചക്രത്തിൽ എത്തിച്ചേരുന്നു. പ്രധാനപ്പെട്ട ഏഴു ചക്രങ്ങളുടെ ശരീരത്തിലെ സ്ഥാനങ്ങളും അവയിലൂടെ മൂന്ന് നാഡികൾ കയറി ഇറങ്ങുന്നതിൻ്റെ സ്വഭാവങ്ങളും താഴെ ക്കൊടുക്കുന്ന ചിത്രത്തിൽ നിന്നും വ്യക്തമാണ്. അനസ്യൂതം പ്രാണ പ്രവാഹം നടത്തിക്കൊടുക്കുന്ന നാഡികളും പ്രണൻ്റെ വിതരണം വിവിധ തലങ്ങളിൽ നിർവഹിക്കുന്ന ചക്രങ്ങളും പ്രവർത്തന ക്ഷമായി നിൽക്കേണ്ടത് അവയിലൂടെ ഉള്ള പ്രാണ പ്രവാഹത്തിനും ശരീരത്തിൻ്റെയും മനസ്സിൻ്റെയും കൃത്യമായ പ്രവർത്തന ക്ഷമതക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ തെറ്റായ ജീവിത രീതികൾ, ആഹാര സമ്പ്രദായങ്ങൾ ഒക്കെ കൊണ്ട് അന്നമയ ശരീരത്തിനും, മനസ്സിൻ്റെ തെറ്റായ പ്രയോഗങ്ങൾ കൊണ്ട് മനോന്മയ ശരീരത്തിനും വന്നു ചേരുന്ന ക്ലേശങ്ങൾ മൂലം ഈ നാഡികൾക്ക് ക്ഷതവും സമ്മർദ്ദവും സംഭവിക്കാറുണ്ട്. അതുകൊണ്ട് അവയിലൂടെ ഉള്ള പ്രാണ പ്രവാഹം തടസ്സപ്പെട്ട് കുറഞ്ഞു വരുന്നു. അതിൻ്റെ ഫലമായി ശരീരത്തിൽ വേദനകളും വിഷമങ്ങളും അനുഭവപ്പെടുവാൻ തുടങ്ങുന്നു. ആയുർവേദത്തിൻ്റെ അടിസ്ഥാനങ്ങളിൽ ഒന്ന് ഇതാണ്. സഞ്ചിത കർമ്മ ബന്ധനത്തിൻ്റെ (സഞ്ചിത കർമ്മം എന്താണെന്ന് പുറകെ വ്യക്തമാക്കുന്നുണ്ട്) കെട്ടുപാടുകൾ നിലനിൽക്കുന്നതും, അത് ഫലപ്രദമായി അലിയിച്ചു കളയുവാൻ കഴിയാതെ പോകുന്നതും, പുതിയ കർമ്മങ്ങൾ സൃഷ്ടി ക്കപ്പെടലും എല്ലാം നാഡികളെ കൂടുതൽ തടസ്സപ്പെടുത്തും. ക്ലാവ് പിടിച്ച കമ്പികളിൽ കൂടി വൈദ്യുതി പ്രാവാഹത്തിന് തടസ്സം നേരിടുന്നതുപോലേയോ, അടഞ്ഞ പൈപ്പുകളിൽ കൂടി ജലപ്രവാഹത്തിന് തടസ്സം നേരിടുന്നതുപോലേയോ ആണ് പ്രാണപ്രവാഹവും തടസ്സപ്പെടുന്നതും മന്ദീഭവിക്കുന്നതും ഒക്കെ. അന്നമയ ശരീരവും, മനോന്മയ ശരീരവും, പ്രാണമയ ശരീരവും സൃഷ്ടി ക്കപ്പെട്ട ഭൗതിക പദാർത്ഥങ്ങൾ ആണ്. ഭൗതിക പദാർത്ഥങ്ങൾ എന്ന് പറയുമ്പോൾ, “ന്യൂട്ടോണിയൻ ലോകത്തിലെ” പദാർത്ഥങ്ങൾ എന്ന് മനസ്സിലാക്കണം. അതുകൊണ്ട് ഭൗതിക നിയയമങ്ങൾ അവക്ക് ബാധകമാണ്. എന്നാൽ കാരണശരീരം (വിജ്ഞാനമയ ശരീരവും ആനന്ദമയശരീരവും ഒരുമിച്ച് ) സൃഷ്ടി യ്ക്കപ്പെട്ട ഒന്നല്ല. ആദിയിലേ അസ്തിത്വം ഉള്ളതാണ് കാരണശരീരം. കാരണശരീരം “ക്വാൻഡം ലോകത്തിലെ” വസ്തുതകൾ ആണ് എന്നും മനസ്സിലാക്കണം. ക്ലാവ് പിടിച്ച കമ്പികൾ ശുദ്ധീകരിച്ചാൽ വൈദുതി വീണ്ടും പ്രവഹിക്കുന്നതുപോലെ, അല്ലെങ്കിൽ പൈപ്പുകളിലെ തടസ്സം നീക്കിയാൽ ജലം വീണ്ടും തടസ്സമില്ലാതെ ഒഴുകുന്നതുപോലെ നാഡി ശുദ്ധീകരണം ചെയ്യമ്പോൾ പ്രാണ പ്രവാഹം വീണ്ടും ആരംഭിക്കും. പൈപ്പുകളിലെ തടസ്സം നീക്കം ചെയ്യുവാൻ വെള്ളം പമ്പ് ചെയ്യുന്നതു പോലെ, നാഡികളിലെ തടസ്സങ്ങൾ നീക്കം ചെയ്യുവാൻ പ്രാണൻ തന്നെ ബോധപൂർവ്വം ഉപയോഗിക്കുന്ന രീതിയും ഉണ്ട്. അഷ്ടാംഗ യോഗത്തിൽ വരുന്ന യോഗാസനങ്ങളും, പ്രാണായാമങ്ങളും പരിശീലിക്കുന്നതിലൂടെ നാഡി ശുദ്ധി നടത്തി പ്രാണ പ്രയാണം സുഗമാക്കുന്നത് അവബോധ വികസനത്തിന് വളരെ അധികം സഹായിക്കും. യോഗാസനമുറകളും സാധാരണ വ്യായാമ മുറകളെക്കാൾ അധികം നാഡിയിലൂടെ ഉള്ള പ്രാണ പ്രയാണത്തിന് ശക്തി വർദ്ധിപ്പിക്കും. ആ വിധത്തിലാണ് വിവിധ ആസനങ്ങൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ആയുർ വേദത്തിലെ ഉഴിച്ചിലും, പിഴിച്ചിലും, ചൈനീസ് സമ്പ്രദായങ്ങൾ ആയ അക്ക്യൂ പഞ്ചർ, അക്ക്യൂ പ്രെഷർ തുടങ്ങിയ ചികത്സാരീതികളും എല്ലാ നാഡി ശുദ്ധിയിലൂടെ പ്രാണ പ്രയാണം സുഗമമാക്കുന്നതിനാൽ ആണ് രോഗങ്ങൾ അപ്രത്യക്ഷമാകുന്നത്. കാലം, കർമ്മം (ഡാറ്റ), ഊർജ്ജം അടുത്തതായി നമുക്ക് ജന്മ സമ്പത്തായി നല്കപ്പെട്ട് ലഭിച്ചിരിക്കുന്ന മറ്റു മൂന്ന് വിഭവങ്ങൾ ആയ കാലം, കർമ്മം ഊർജ്ജം എന്നിവയെ കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കാം. ആദ്യം, “കാലം” എന്താണെന്ന് നോക്കാം. “കാലം” എന്നാൽ “കാല ദൈർഖ്യം” എന്നർത്ഥം. അന്നമയ ശരീരം രൂപം കൊള്ളുമ്പോൾ തന്നെ അതിൻ്റെ നിലനിൽപ്പിൻ്റെ കാല ദൈർഖ്യം കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആ കാല ദൈർഖ്യം കൂട്ടുവാനോ കുറക്കുവാനോ കഴിയുകയില്ല. നിശ്ചിത സമയത്തേക്ക് മാത്രമാണ് അന്നമയ ശരീരം നിലകൊള്ളുന്നത്. നൽകപ്പെട്ട സമയം കഴിയുമ്പോൾ അന്നമയ ശരീരം പിൻവാങ്ങും. “മരണം” എന്ന് നമ്മൾ വിവക്ഷിക്കുന്ന പ്രതിഭാസം അന്നമയ ശരീരത്തിൻ്റെ അത്തരം പിൻവാങ്ങലാണ്. വേണ്ട രീതിയിൽ അന്നമയ ശരീരം പരിരക്ഷിച്ചാൽ നൽകപ്പെട്ട സമയം മുഴുവനും അന്നമയ ശരീരം പ്രവർത്തന ക്ഷമമായി നിലനിൽക്കും. മാത്രവുമല്ല, ആ കാല ദൈർഖ്യം എന്നത് തന്നിരിക്കുന്ന മറ്റു രണ്ടു വിഭവങ്ങൾ ആയ കർമ്മം (ഡാറ്റ), ഊർജ്ജം എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടും ഉണ്ട്. നല്കപ്പെട്ടിരിക്കുന്ന കർമ്മം (ഡാറ്റ) മുഴുവനും, നൽകപ്പെട്ടിരിക്കുന്ന ഊർജ്ജവും അന്നമയ ശരീരവും ഉപയോഗിച്ച് നല്കപ്പെട്ടിരിക്കുന്ന സമയത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കണം. അതാണ് ഈ മൂന്നു വിഭവങ്ങൾ തമ്മിൽ ബന്ധപ്പെട്ടു നിൽക്കുന്ന നിബന്ധന. സമയം കഴിയുന്നതിന് മുൻപ് അന്നമയ ശരീരം അകാലത്തിൽ ഉപയോഗശൂന്യമായാൽ നിബന്ധന ഖണ്ഡിക്കപ്പെടും. അപകടങ്ങളിൽ പെട്ട് അന്നമയ ശരീരം ഉപയോഗശൂന്യമാകാം. അതുപോലെ ആത്മഹത്യ മൂലം അന്നമയ ശരീരം ഉപയോഗശൂന്യമാകാം. അതുമല്ലെങ്കിൽ പുകവലി, മദ്യപാനം, ലക്കും ലഗാനും ഇല്ലാത്ത ജീവിത രീതികൾ ഇതൊക്കെ കൊണ്ട് അന്നമയ ശരീരം ഉപയോഗശൂന്യമാകാം. നല്കപ്പെട്ടിരിക്കുന്ന കാലദൈർഖ്യം പൂർത്തിയാകുന്നതിന് മുൻപ് അന്നമയ ശരീരം ഏതു വിധത്തിൽ നഷ്ടപ്പെട്ടാലും അത് മേൽപ്പറഞ്ഞ നിബന്ധന ഖണ്ഡിക്കൽ ആയിത്തീരും. മേൽപ്പറഞ്ഞ പഞ്ചശരീരങ്ങളും അതോടൊപ്പം മൂന്നുവിധത്തിലുള്ള വിഭവങ്ങളും മേൽപ്പറഞ്ഞ നിബന്ധനക്ക് വിധേയമായി നമുക്ക് നൽകിയിരിക്കുന്നത് നമ്മൾ അതുവരെ അറിഞ്ഞോ അറിയാതെയോ ശേഖരിച്ചു കൂട്ടിയ കർമ്മം (ഡാറ്റ) ഒന്നും അവശേഷിപ്പിക്കാതെ ഉപയോഗിച്ച് തീർക്കുവാൻ വേണ്ടിയാണ്. നിബന്ധനകൾ പൂർണ്ണമായി പാലിച്ചു കൊണ്ട്‌ നൽകപ്പെട്ട കർമ്മം (ഡാറ്റ) ഉപയോഗിച്ച് തീർന്നാൽ, താമസംവിനാ മറ്റൊരു ക്ലിപ്ത സമയത്തേക്ക് അന്നമയ ശരീരവും, കർമ്മവും (ഡാറ്റയും), ഊർജവും ലഭിക്കും. അങ്ങിനെ ശേഖരിക്കപ്പെട്ട എല്ലാ കർമ്മവും (ഡാറ്റയും) ഉപയോഗിച്ച് തീരുന്നതു വരെ പുതിയ അവസരങ്ങൾ ലഭിക്കും. അതായത് പുതിയ അന്നമയ ശരീരവും, കർമ്മവും (ഡാറ്റയും), ഊർജവും ലഭിച്ചുകൊണ്ടേ ഇരിക്കും. നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ പുതിയ ഒരു അവസരം ലഭിക്കുന്നതിൽ ഒഴിവാക്കാവുന്ന കാലതാമസം വന്നു ചേരും. അങ്ങിനെ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് “പ്രേതങ്ങൾ ഉണ്ടോ?” എന്ന പേരിൽ മറ്റൊരു കൃതിയിൽ വിശദമായി പ്രതിപാദിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല. യാതൊന്നും അവശേഷിപ്പിക്കാതെ നൽകപ്പെട്ട കർമ്മം (ഡാറ്റ) സമർത്ഥമായി എങ്ങിനെ ഉപയോഗിച്ച് തീർക്കാം എന്നതിനെ കുറിച്ച് പുറകെ വിശദമാക്കുന്നുണ്ട്. ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. നിശ്ചിത കാലത്തിനുള്ളിൽ, നല്കപ്പെട്ടിരിക്കുന്ന കർമ്മം (ഡാറ്റ), നൽകപ്പെട്ടിരിക്കുന്ന ഊർജ്ജം ഉപയോഗിച്ച് യാതൊരു അവശേഷിപ്പുകളും ഇല്ലാതെ ചെയ്ത് അവസാനിപ്പിക്കുവാൻ അവബോധ വികസനം അത്യന്തം ആവശ്യമാണ്. ഉയർന്ന ധാർമ്മികതയും അച്ചടക്കത്തോടുകൂടിയ ജീവിതവും അനിവാര്യമാണ്. സനാതന ധർമ്മം നൽകുന്നത് അത്തരത്തിലുള്ള ഒരു ധാർമ്മിക ജീവിത രീതിയാണ്. അവരവരുടെ നിലവിലുള്ള അവബോധത്തിൻ്റെ വികസനത്തിലൂടെ ഉയർന്ന ധാർമ്മികതയും അച്ചടക്കത്തോടുകൂടിയ ജീവിതവും ക്രമേണ കൈവരിച്ച് സഞ്ചിതമായ എല്ലാ കർമ്മങ്ങളും (ഡാറ്റകളും) യാതൊരു ശേഷിപ്പുകളും ഇല്ലാതെ ചെയ്ത് അവസാനിപ്പിക്കുന്നതിലൂടെ ആണ് ജീവിതത്തിലെ ദുഖങ്ങളും ക്ലേശങ്ങളും എന്നന്നേക്കുമായി തരണം ചെയ്ത് പരിണാമത്തിൻ്റെ ഉയർന്ന തലങ്ങളിലേക്കുള്ള പ്രവേശനം നമുക്ക് സാദ്ധ്യമാകൂ. ഇവിടെയാണ് സനാതന ധർമ്മത്തിൻ്റെ വലിയ ചിത്രം നമ്മൾ കാണേണ്ടത്. ഇനി അടുത്തതായി കർമ്മം (ഡാറ്റാ) എന്താണെന്ന് പൊതുവായി ഒന്ന് പരിശോധിക്കാം. ഇത് സംബന്ധിച്ച് കൂടുതൽ വിശദശാംശങ്ങൾ പുറകെ ചർച്ച ചെയ്യുന്നുണ്ട്. നിശ്ചിത കാലത്തിനുള്ളിൽ നമുക്ക് പൂർണ്ണമായും ഉപയോഗിച്ച് അവസാനിപ്പിക്കുവാൻ കഴിയുന്ന കർമ്മത്തിന് ഒരു ക്ലിപ്തതയുണ്ട്. അതനുസരിച്ചുള്ള നിശ്ചിത അളവിൽ മാത്രമേ കർമ്മം (ഡാറ്റാ) ഓരോ അവസരത്തിലും നല്കപ്പെടുന്നുള്ളൂ. കർമ്മം (ഡാറ്റാ) എന്ന വിഷയം മനസ്സിലാക്കുവാൻ വിവര സാങ്കേതിക വിദ്യയിലെ ‘മെമ്മറി’ എന്ന പദവുമായി അതിനെ ഉപമിക്കുകയാണ് ഉത്തമം. മനുഷ്യൻ്റെ സമഗ്രമായ ഘടനയിൽ ഇപ്പറഞ്ഞ “മെമ്മറി”യുടെ റോൾ എന്താണെന്ന് കൂടി നമ്മൾ മനസ്സിലാക്കണം. ജീവൻ്റെ വലിയ ചിത്രവും അത് നൽകുന്ന ഗൗരവവും മനസ്സിലാക്കുവാൻ ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്. ഇവിടെ “മെമ്മറി” എന്ന് പറയുന്നത്, നമ്മൾ ബോധമനസ്സിൽ ഓർത്തെടുക്കുന്ന സംഗതികൾ മാത്രം അല്ല. ഇൻഫോർമേഷൻ ടെക്‌നോളജിയിലെ ‘സ്റ്റോർഡ് ഡാറ്റ ‘ ആണ് ഇവിടെ ‘മെമ്മറി’ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ആൾഷിമിയെർ രോഗബാധിതരായി ഓർമ്മ നഷ്ടപ്പെട്ടു ജീവിക്കുന്നവരുടെ ജീവിതത്തിലേക്ക് നോക്കിയാൽ അറിയാം ജീവിതത്തിൻ്റെ ക്വാളിറ്റി നിശ്ചയിക്കുന്നതിൽ ‘മെമ്മറി’ ക്കുള്ള സ്ഥാനം. അതാത് സമയത്ത് നമ്മുടെ ബോധ മനസ്സിന് – കോൺഷ്യസ് മൈൻഡിന് – സൂക്ഷിച്ചുവച്ചിരിക്കുന്ന ഡാറ്റ ബാങ്കിലേക്ക് പ്രവേശനം ലഭിക്കാത്തതാണ് ആൾഷിമിയെർ എന്ന ഓർമ്മ നഷ്ടപ്പെട്ട നിലക്കുള്ള കാരണം. മനുഷ്യൻ എന്ന് പറയുന്നത് എനർജിയുടേയും ഡാറ്റയുടേയും അദൃശ്യമായ ഒരു കൊക്കൂൺ ആണ് – ഒരു ഫീൽഡ് ആണ്. ഒരു ബലൂൺ ആണ്. ഈ എനർജിയിൽ എംബെഡ്ഡ്ഡ് ആണ് ഡാറ്റ. നമ്മുടെ ശരീരത്തിലേയും മനസ്സിലേയും സർവ്വ പ്രവർത്തനങ്ങളും നടക്കുന്നത് വിവിധ തലങ്ങളിൽ ആയി ക്രമീകരിച്ചിരിക്കുന്ന ഡാറ്റകൾ അനുസരിച്ചാണ്. അത് മാത്രമല്ല, നമ്മുടെ ജീവിതത്തിലെ സർവ്വ സംഭവങ്ങളും അനുഭവങ്ങളും ഒക്കെ അരങ്ങേറുന്നതും, നമ്മുടെ ജന്മ സിദ്ധമായ വാസനകൾക്കും പ്രവണതകൾക്കും ഒക്കെ കാരണമാകുന്നതും എല്ലാം നമ്മിലെ ഈ കാർമ്മീക ഡാറ്റാ ബാങ്കുകൾ ആണ്. ഈ ഡാറ്റാ ബാങ്കുകളുടെ പ്രാധാന്യം തിരിച്ചറിയുവാൻ വേണ്ടി ചില ഉദാഹരണങ്ങൾ നൽകാം. ചുരുങ്ങിയത് 25 – 30 ട്രില്യൻ സെല്ലുകൾ ഒരു പൂർണ്ണ വളർച്ച എത്തിയ മനുഷ്യ ശരീരത്തിൽ ഉണ്ട്. ഈ സെല്ലുകൾ ഒക്കെയും ഇരുനൂറോളം ഉള്ള വിവിധ പ്രവർത്തികൾക്കായി ഡിസൈൻ ചെയ്യപ്പെട്ട വിവിധ ആകൃതിയും പ്രകൃതിയും ഉത്തരവാദിത്വവും ഉള്ള വിവിധ ടൈപ്പ് സെല്ലുകൾ ആണ്. ഇത്രയും സെല്ലുകൾ ഉണ്ടാകുന്നത് മുഴുവനും, പുരുഷ ബീജവും, സ്ത്രീ അണ്ഡവും ചേർന്ന് ആദ്യമായി രൂപീകൃതമാകുന്ന ഒരൊറ്റ സെല്ലിൽ നിന്നും ആണ്. ഒരു സെല്ല് രണ്ടു സെല്ലാകും, രണ്ട് നാലാകും, നാല് എട്ടാകും അങ്ങിനെ പെരുകി പെരുകി ആണ് ഇരുനൂറോളം ഇനത്തിൽ പെട്ട മുപ്പത് ട്രില്യൺ സെല്ലുകൾ ആകുന്നത്. വിവിധ ആകൃതിയും, പ്രകൃതിയും പ്രവർത്തനവും ഉള്ള വിവിധ സെല്ലുകളും, ടിഷ്യുകളും, അവയവങ്ങളും ഒക്കെ ഉണ്ടാകുന്ന ഈ ഒരൊറ്റ ഫെർട്ടിലൈസ്ഡ് അണ്ഡത്തിൽ നിന്നും ആണ്. എങ്ങിനെ ആണ് ഈ സെല്ലുകൾക്ക് തങ്ങൾ ഏത് ടൈപ്പ് സെല്ലുകൾ ആയി, ഏത് ടൈപ്പ് ടിഷ്യു ആയി, ഏത് അവയവം ആയി മനുഷ്യ ശരീരത്തിലെ ഏതു പ്രവർത്തി ചെയ്യണം എന്ന അറിവ് ലഭിക്കുന്നത്? പ്രാണൻ എന്ന ഊർജത്തിൽ അന്തർ ലീനമായിരിക്കുന്ന ആ ഇൻറ്റലിജൻറ്റ് ഡാറ്റാ ബാങ്ക് ആണ് ആ വിവരം ഓരോ സെല്ലിനും കൊടുക്കുന്നത്. വിവിധ തരത്തിലുള്ള ആഹാരം ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ ഓരോ തരം ആഹാരത്തിനും അനുയോജ്യമായ ദഹന പ്രക്രിയകളും ബിയോകെമിക്കൽ പ്രോസസ്സുകളും നടക്കുന്നത് എങ്ങിനെ ആണ്? സ്റ്റോർഡ് ഡാറ്റയിൽ നിന്നും ആണ് അതിനുള്ള അറിവ് ലഭിക്കുന്നത്. നൂറു അപരിചിത മുഖങ്ങൾക്കിടയിൽ നിങ്ങൾക്ക് പരിചിതമായ ഒരു മുഖം കണ്ടാൽ നിങ്ങൾ ഉടനടി അത് തിരിച്ചറിയണം എങ്കിൽ എത്ര വലിയ ഡാറ്റാ ബേസിൽ നിന്നും എത്ര കാര്യക്ഷമമായിട്ടായിരിക്കും ഡാറ്റ സെർച്ചിങ് നടക്കുന്നത്! എങ്ങിനെ ആണ് പല തലമുറകൾക്ക് മുൻപ് ജീവിച്ചിരുന്ന നിങ്ങളുടെ ഒരു പൂർവികൻ്റെ മുഖഛായ നമുക്ക് ലഭിക്കുന്നത്? തലമുറകൾ അയി സംഭരിച്ചു കൈമാറി വരുന്ന ഡാറ്റാ ബാങ്കിൽ നിന്നും ആണ് അത് നമുക്ക് ലഭിക്കുന്നത്. പ്രധാനമായി എട്ടു തരം മെമ്മറി ഡാറ്റാ ബാങ്കുകൾ ആണ് നമ്മുടെ നോൺഫിസിക്കൽ സ്ട്രക്ച്ചറിൻ്റെ നെടുംതൂണായി ആയി പ്രവർത്തിക്കുന്നത് എന്നാണു സനാതന ധർമ്മം നമുക്ക് പറഞ്ഞു തരുന്നത്. ഒന്നാമത്തേത് ഭൗതിക സൃഷ്ടി യുടെ അടിസ്ഥാന ബിൽഡിംഗ് ബ്ലോക്കുകൾ ആയ പഞ്ചഭൂത മൂലകങ്ങളുടെ ഡാറ്റാ ബാങ്ക്. അതായത് ഭൂമി , ജലം, അഗ്നി, വായു, ആകാശം എന്ന തത്വങ്ങളുടെ വിശദശാംശങ്ങളും അവ തമ്മിൽ തമ്മിൽ ഉള്ള പ്രവർത്തനങ്ങളുടെ രീതിയും – ഭൂമി, ജലം, തുടങ്ങിയ ഭൗതിക വസ്തുക്കളെ കുറിച്ചല്ല. അവയുടെ നിർമ്മിതിക്ക് ആവശ്യമായ വിവര സാങ്കേതിക വിദ്യയാണ് ആദ്യത്തെ മെമ്മറി ഡാറ്റാ ബാങ്ക്. അതുപയോഗിച്ചാണ് ശൂന്യതയിൽ നിന്നും ഭൗതിക വസ്തുക്കൾ ഉണ്ടാകുന്നത്. സനാതന ധർമ്മത്തിൽ അടിസ്ഥാന നിർമ്മാണ വസ്തുക്കൾ “ആറ്റം” അല്ല. സബ് അറ്റോമിക് പാർട്ടിക്കിളുകൾ ആയ പഞ്ചഭൂത മൂലകങ്ങൾ ആണ്. ഇന്ന് ആധുനിക സയൻസും മുപ്പതിലധികം സബ് അറ്റോമിക് പാർട്ടിക്കിളുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടല്ലോ. രണ്ടാമതായിട്ടുള്ള ഡാറ്റാ ബാങ്ക് പഞ്ചഭൂതങ്ങൾ ഉപയോഗിച്ച് ഭൗതിക വസ്തുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ഡാറ്റാകൾ ആണ്. മൂന്നാമത്തെ ഡാറ്റാ ബാങ്ക് ഭൗതിക വസ്തുക്കളുടെ തുടന്നുള്ള പരിണാമ പഥത്തിൻ്റെ വിശദശാംങ്ങൾ ആണ്. നാലാമത്തെ ഡാറ്റാ ബാങ്ക് ജനിതക ഇൻഫർമേഷൻ ആണ്. ഏത് സെല്ല് ഏതു അവയവം ആയി തീരണം, എന്തെല്ലാം സ്വഭാവങ്ങൾ പ്രകടമാകണം എന്ന് തുടങ്ങിയ വിവരങ്ങൾ ആണ് നാലാമത്തെ ഡാറ്റാ ബാങ്കിൽ. അഞ്ചാമത്തെ ഡാറ്റാ ബാങ്ക് ഒരോ ജന്മത്തിലും ചെയ്ത പ്രവർത്തികളുടെ അനന്തര ഫലത്തിൻ്റെ വിവരങ്ങൾ ആണ് – കർമ്മ ഫലത്തിൻ്റെ ഡാറ്റാ. കർമ്മ നിയമങ്ങളും അവയുടെ പ്രവർത്തന രീതിയും പുറകെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആറും, ഏഴും, എട്ടും ഡാറ്റാ ബാങ്കുകൾ മനസ്സിൻ്റെ മൂന്ന് തലങ്ങളിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഡാറ്റാ റെക്കോർഡുകൾ ആണ്. അബോധമനസ്സിലെ റെക്കോർഡുകൾ, ഉപബോധ മനസ്സിലെ റെക്കോർഡുകൾ ബോധമനസ്സിലെ റെക്കോർഡുകൾ. അങ്ങിനെ എട്ടു തരം ‘മെമ്മറി’ ഡാറ്റാകളും അഞ്ചു ആവരണങ്ങളും കൊണ്ട് നിർമ്മിക്കപ്പെട്ട പ്രജ്ഞാനത്തിൻ്റെ ബലൂൺ കുമിളകളാണ് ആണ് നമ്മൾ ഓരോ മനുഷ്യനും. പ്രജ്ഞാനത്തിൻ്റെ തന്നെ അനന്ത വിഹായസ്സിൽ ഒഴുകി നടക്കുന്ന പരിമിതമായ പ്രജ്ഞാനത്തിൻ്റെ ബലൂൺ കുമിളകൾ – അവബോധത്തിൻ്റെ കുമിളകൾ. അവബോധ വികസനത്തിലൂടെ ഈ കുമിളകൾ കൂടുതൽ കൂടുതൽ വലിയ അവബോധ കുമിളകൾ ആയിത്തീരുകയും അതോടെ അഞ്ച് പാളികൾ ഉള്ള ബലൂൺ ആവരണത്തിൻ്റെ കട്ടി കുറക്കുകയും ആണ് ജീവിത ലക്‌ഷ്യം. കട്ടികുറഞ്ഞ ആവരണമുള്ള കൂറ്റൻ പ്രജ്ഞാന ബലൂണുകൾ അനായാസേന ആനന്ദ പ്രയാണം ചെയ്യുന്നു. കട്ടിയുള്ള ആവരണത്തോട് കൂടിയ കുഞ്ഞൻ ബലൂണുകൾ തട്ടിയും മുട്ടിയും വേദനിച്ചും പ്രയാണം ചെയ്യുന്നു. അവബോധ ബലൂൺ ആവരണത്തിൻ്റെ കട്ടി കുറക്കുവാനും, അവബോധ ബലൂൺ കൂടുതൽ കൂടുതൽ വലുതാക്കുവാനും ചില പ്രത്യേക രീതികൾ അവലംബിച്ചു ജീവിക്കേണ്ടതുണ്ട്. ആ ജീവിത രീതിയാണ് സ്പിരിച്ചുവാലിറ്റി അല്ലെങ്കിൽ ആത്മീയ ജീവിതം. ആ ജീവിത രീതിയാണ് സനാതന ധർമ്മം നൽകുന്നത്. “ഞാൻ” “പ്രജ്ഞാനം” തന്നെ! മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ വിഢിത്തം നമ്മൾ യഥാർത്ഥത്തിൽ ആരാണെന്ന അറിവില്ലായ്മ ആണെന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. ഈ തെറ്റിദ്ധാരണ നികത്തുക എന്നതാണ് സനാതന ധർമ്മത്തിൽ ചരിക്കുന്ന ഒരു വ്യക്തിയുടെ പ്രഥമ കർത്തവ്യം. സനാതന ധർമ്മം പറഞ്ഞു തരുന്ന വിവരണങ്ങൾ അനുസരിച്ച് നമുക്ക് അഞ്ച് ശരീരങ്ങൾ ആണ് ഉള്ളത് എന്ന് നമ്മൾ കണ്ടു. ഈ അഞ്ച് ശരീരങ്ങൾ ഉള്ളതിൽ “ഞാൻ” എന്ന് വിവക്ഷിക്കുന്നത് അതിൽ ഏതു ശരീരത്തെ ആണ് എന്ന തിരിച്ചറിവ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. യഥാർത്ഥത്തിൽ “ഞാൻ” ആരാണ്? ഞാൻ അന്നമയ ശരീരമാണോ, മനോന്മയ ശരീരമാണോ, പ്രാണമയ ശരീരമാണോ? അതോ, ജ്ഞാനമയ-ആനന്ദമയ ശരീര സമുച്ചയങ്ങളാണോ? “ഞാൻ” എന്ന വാക്കുകൊണ്ട്, ഈ അഞ്ച് ശരീരങ്ങളിൽ ഏതു ശരീരത്തെ ആണ് നമ്മൾ ഉദ്ദേശിക്കുന്നത്? ‘ഞാൻ ജീവിച്ചിരിക്കുന്നു” എന്ന അനിഷേദ്ധ്യമായ ഒരു സ്വയം-അറിവ് അല്ലെങ്കിൽ ഒരു “സ്വ-ബോധം” അനുനിമിഷം നമുക്ക് ഓരോരുത്തർക്കും നിലവിലുണ്ട്. ആ സ്വ-ബോധം നിത്യ സാധാരണമായ ഒന്നായത് കൊണ്ടു തിരിച്ചറിയുന്നില്ല എന്ന് മാത്രമേ ഉള്ളൂ. ഒരു ചെറിയ നിരീക്ഷണത്തിലൂടെ നമുക്ക് ഇത് വ്യക്തമാകും. ഒരു നിമിഷം കണ്ണടച്ചുകൊണ്ട് ‘എനിക്ക് ഈ ശരീരം ഇല്ല’ എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കുക. അങ്ങിനെ ചെയ്യുമ്പോൾ ബോധപൂർവ്വം നമ്മൾ അന്നമയ ശരീരത്തെ (ശരീര ബോധത്തെ) ഇല്ലാതെ ആക്കുകയാണ് ചെയ്യുന്നത് . അതുപോലെ തന്നെ ‘എനിക്ക് ഈ മനസ്സും ഇല്ല’ എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കുക. അങ്ങിനെ ചെയ്യുമ്പോൾ മനസ്സിനേയും മനസ്സിലെ ചിന്തകളേയും ബോധപൂർവ്വം ഇല്ലാതെ ആക്കുകയാണ് ചെയ്യുന്നത്. അത് മാത്രം പോരാ – ശരീരം ഒരു അണുഇട പോലും അനക്കാതെ ചലനമറ്റ് ഇരിക്കുക. അങ്ങിനെ ചെയുമ്പോൾ പ്രാണമയ ശരീരത്തിൽ നിന്നും ഒഴുകുന്ന പ്രാണനെ നമ്മൾ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ആദ്യത്തെ മൂന്ന് ശരീരങ്ങളേയും ബോധപൂർവ്വം പരിമിതപ്പെടുത്തി നിറുത്തുമ്പോഴും, “ഞാൻ” എന്ന അവബോധം അപ്പോഴും നമുക്ക് ഉണ്ട്. അതിനർത്ഥം ആദ്യത്തെ മൂന്ന് ശരീരങ്ങൾ അല്ല നമ്മൾ എന്നാണ്. “ജ്ഞാനമയ ശരീരവും ആനന്ദമയ ശരീരവും ആണ് “ഞാൻ” എന്ന ബോധത്തിന് നിദാനം എന്ന് വ്യക്തമാകുന്നു. “ഞാൻ ജീവിച്ചിരിക്കുന്നു” എന്ന ആ സ്വയം-അറിവ് അപ്പോഴും ബാക്കി നിൽക്കുന്നുണ്ട് നമുക്ക്. ആ സ്വയം ഉള്ളിൽ നിതാന്തമായി തോന്നിക്കൊണ്ടിരിക്കുന്ന ‘ഞാൻ’ എന്ന, അനു നിമിഷം ഉള്ള, അടർത്തി മാറ്റിക്കളയുവാൻ കഴിയാത്ത, ആ സ്വ-ബോധം ആണ് സനാതന ധർമ്മത്തിൽ യഥാർത്ഥത്തിൽ ഉള്ള “ഞാൻ” എന്ന ഘടകം. ശരീരമില്ലെങ്കിലും, മനസ്സില്ലെങ്കിലും, പ്രാണൻ ഇല്ലെങ്കിലും “ഞാൻ” എന്ന ആ ഉള്ളറിവ് ഉണ്ടായിരിക്കും എന്ന്കാണാം. സത്യത്തിൽ ആ ഏകാഗ്രമായ “ഞാൻ” എന്ന അനുഭവം ബോധപൂർവ്വപൂവ്വം പരിശീലിക്കുന്നതാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. അത് തന്നെ അബോധപൂർവ്വം സംഭവിക്കുന്നതാണ് ഗാഢ നിദ്ര. ശരീരവും മനസ്സും പ്രാണ സഞ്ചാരവും ഹാജരില്ലാതിരുന്ന ഗാഢ നിദ്രയിലും “ഞാൻ” ഗാഢമായി ഉറങ്ങി എന്ന അറിവ് അറിഞ്ഞത് ആ “ഞാൻ” ഘടകം മൂലമാണ്. അതുകൊണ്ടാണ് പിറ്റേന്ന് പുലരിയിൽ, “ഞാൻ ബോധം കെട്ടുറങ്ങി”എന്ന വിവരം നമ്മൾ അറിയുന്നത്. ലോകത്തിന് ഭാരതത്തിൻ്റെ തനതായ സംഭാവനയാണ് ഈ ‘ഞാൻ’ എന്ന ഘടകത്തിൻ്റെ കൃത്യമായ കണ്ടെത്തൽ. സർവ്വജ്ഞാനവും, നിത്യമായ നിലനിൽപ്പും, നിത്യനൂതനമായ ആനന്ദവും സ്വന്തം ഭാവമായിട്ടുള്ള ആ കാരണ ശരീരത്തിന് നിദാനമാണ് “ഞാൻ” എന്ന ഘടകം – അതായത്, വിജ്ഞാനമയ ശരീരവും ആനന്ദമയ ശരീരവും ചേർന്ന കാരണ ശരീരം എന്നത് ശുദ്ധമായ പ്രജ്ഞാനത്തിൻ്റെ അനാദിയായ, ദൃശ്യമല്ലാത്ത, അരൂപിയായ, ഒരു “ഫീൽഡ്” ആണ് സത്യത്തിൽ ഞാൻ എന്നത്. ശരീരവും മനസ്സും, പ്രാണനും ഞാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ് – അവയൊന്നും ഞാൻ അല്ല. ഇപ്പറഞ്ഞ “ഞാൻ” എന്ന അറിവ് ബാഹ്യമായ ഒരു “അറിവല്ല” – ഉദാഹരണത്തിന്, ‘മാർക്കറ്റിൽ ഒരു കിലോ അരിക്ക് അൻപത് രൂപയാണ് വില’, എന്നത് ഒരു അറിവാണ് എന്ന് കരുതുക. ഈ ഉദാഹരണത്തിൽ അരിയുടെ വില അറിയുന്ന ഒരാളാണ് ഞാൻ. അരിയുടെ വില എന്നതാണ് അറിവ്. ആ അറിവ് വേറെ, അരിയുടെ വില അറിഞ്ഞു ആ അറിവ് കൈവശം വച്ചിരിക്കുന്ന വ്യക്തിയായ “ഞാൻ” വേറെ. അതായത്, അരിയുടെ വില “ഓബ്ജെക്റ്റ്‌” (ഗ്രഹിക്കപ്പെട്ടത്). ആ വില അറിയുന്ന ഞാൻ “സബ്ജെക്ട്” (ഗ്രഹിതാവ്). “അറിയുക” എന്നത് ആ സബ്ജെക്റ്റും ഓബ്ജെക്ടും തമ്മിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. അത് പോലെ ഉള്ള ഒരു ബാഹ്യമായ ‘അറിവ്’ അല്ല ‘ഞാൻ” എന്ന ഈ ആന്തരികമായ സ്വ-അറിവ്. അത് സ്വാഭാവികമായിട്ടുള്ള ഒരു സ്വയ-ബോധമാണ്. അവിടെ അറിവ് എന്നത് ശുദ്ധമായ ‘സബ്ജെക്ടിവിറ്റി” ആണ്. അതുകൊണ്ട് നമുക്ക് അതിനെ ‘അറിവ്’ എന്ന് പേരിട്ട് വിളിക്കുവാൻ കഴിയില്ല, അത് ഒരു തരത്തിലുള്ള അറിവാണെങ്കിൽ പോലും. ഈ ശുദ്ധമായ ‘ഞാൻ’ എന്ന സബ്ജെക്ടിവിറ്റിയാകുന്ന ‘സ്വ-അറിവിന്’ വേറെ പല പേരുകളും ഉണ്ട് – അവബോധം, പ്രജ്ഞാനം, ജീവൻ – ഇംഗ്ലീഷിൽ ‘consciousness’. അരിയുടെ വില മാത്രമല്ല, സർവ്വതും ഗ്രഹിക്കുവാൻ കഴിയുന്നത് , “ഗ്രഹിക്കുക” എന്നത് “ജീവൻ്റെ” സ്വഭാവ മായതുകൊണ്ടാണ്. ഇനി അങ്ങോട്ട്, ഈ “ഞാൻ” എന്ന ശുദ്ധ ബോധത്തെ “ജീവൻ” അല്ലെങ്കിൽ “പ്രജ്ഞാനം” എന്നായിരിക്കും ഉപയോഗിക്കുന്നത് വിജ്ഞാനമയ ശരീരരവും, ആനന്ദ മയ ശരീരവും, രണ്ടും, ഭാഷയുടെ ഉപയോഗ സൗകര്യത്തിനായി “കോശങ്ങൾ” അല്ലെങ്കിൽ “ശരീരങ്ങൾ” എന്ന് വിവക്ഷിച്ചാലും ഇവ രണ്ടു പ്രത്യേക ശരീരങ്ങൾ അല്ല. അവബോധത്തിൻ്റെ ഒരു മഹാ സാന്നിദ്ധ്യം ആണ് അവ. നിത്യമായ നിലനില്പിൻ്റെയും (അമരത്വം), സർവജ്ഞാനത്തിൻ്റെയും, നിത്യനൂതനവും നിതാന്തവും ആയ ആനന്ദത്തിൻ്റെയും നിറസാന്നിധ്യം ആണ് “ജീവൻ”, അല്ലെങ്കിൽ “പ്രജ്ഞാനം” അല്ലെങ്കിൽ “കോൺഷ്യസ്നെസ്സ്”. ഈ സാന്നിദ്ധ്യം ആണ് യഥാർത്ഥത്തിൽ ഉള്ള “ഞാൻ” എന്ന തോന്നൽ. ആ തോന്നൽ ആണ് നമ്മുക്ക് എല്ലാം ഉള്ള “സ്വയാവബോധം”. അതിനെ ആണ് “ജീവൻ” എന്ന് നമ്മൾ വിവക്ഷിക്കുന്നത്. ആ ജീവൻ്റെ ഒരു ബിന്ദുവിന് ചില കാരണങ്ങളാൽ സൃഷ്ടി ക്കപ്പെട്ട് ലഭിക്കുന്നതാണ് പ്രാണമയ ശരീരവും, മനോന്മയ ശരീരവും, അന്നമയ ശരീരവും. അങ്ങിനെ സൃഷ്ടി ക്കപ്പെട്ട് സംഭവിച്ചതാണ് നമ്മൾ ഓരോരുത്തരും. യുഗങ്ങൾ – അവബോധത്തിൻ്റെ റോളർകോസ്റ്റർ സവാരികൾ സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ്, മനുഷ്യന് ഭൂമിയും, സൂര്യനും, ചന്ദ്രനും, സൗരയൂഥവും, പ്രപഞ്ചവും ആയിട്ടുള്ള ബന്ധത്തെക്കുറിച്ച് സനാതന ധർമ്മത്തിൻ്റെ വീക്ഷണങ്ങൾ. കൃത്യമായ കാലപ്പഴക്കം നിർണ്ണയിക്കുവാൻ സാധിക്കാത്തവിധം പുരാതനമായ അറിവുകളുടെ സമാഹാരമാണ്, “സൂര്യ സിദ്ധാന്തം” എന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിലെ സംസ്കൃത ഗ്രന്ഥം. ഈ ഗ്രന്ഥത്തിൽ പ്രകാശത്തിൻ്റെ വേഗത, വിവിധ നക്ഷത്ര സമൂഹങ്ങളുടേയും, വിവിധ ഗ്രഹങ്ങളുടേയും ചന്ദ്രൻ്റെയും മറ്റും ചലനങ്ങൾ കണക്കാക്കുന്നതിനുള്ള നിയമങ്ങൾ തുടങ്ങിയ സങ്കീർണമായ പല ശാസ്ത്ര വിഷയങ്ങളും അടങ്ങിയിരിക്കുന്നുണ്ട്. മനുഷ്യൻ്റെ ശ്വസനം, ഹൃദയസ്പന്ദനം, മാനസിക നില തുടങ്ങിയ പല ശാരീരിക മാനസിക ക്രമീകരണങ്ങളും , ഈ പ്രപഞ്ച വസ്തുക്കളുടെ ചലനങ്ങളും ആയി അഭേദ്യമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഉദാഹരണത്തിന്, പൗർണ്ണമി ദിവസങ്ങളിൽ മാനസിക വിഭ്രാന്തി ഉള്ളവർക്ക് അത് വർദ്ധിക്കുന്നതും, സമുദ്രത്തിൽ വേലിയേറ്റം ഉണ്ടാകുന്നതും, കൃത്യമായ ചന്ദ്രമാസ കണക്ക് അനുസരിച്ചു സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുന്നതും എല്ലാം എല്ലാവർക്കും പൊതുവേ അറിവുള്ള കാര്യങ്ങൾ ആണല്ലോ. എന്നാൽ, മനുഷ്യാവബോധത്തിൻ്റെ വികാസത്തിലും സൗരയൂഥത്തിൻ്റെ ഭ്രമണ ചലനങ്ങൾ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന വസ്തുത പലർക്കും അജ്ഞാതമായ ഒരു കാര്യമാണ്. ഭൂമിയുടെ ഭ്രമണ ചലനങ്ങളിൽ നിന്നും ആണല്ലോ ദിവസവും, വർഷവും കണക്കാക്കി കാല നിർണ്ണയം നടത്തുന്നത്. അതിനാൽ, മനുഷ്യൻ്റെ ശാരീരികവും മാനസികവും ആയ കാര്യങ്ങളിൽ കാലത്തിൻ്റെ സ്വാധീനം ഉണ്ട് എന്നത് വ്യക്തമാണ്. ഇതെല്ലാം വളരെ കൃത്യമായി കണക്കിൽ എടുത്തിട്ടാണ് സനാതന ധർമ്മത്തിലെ ജീവിത രീതികൾ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യാവബോധം വികസിപ്പിക്കുക എന്നതാണ് സനാതന ധർമ്മത്തിൻ്റെ ലക്ഷ്യം തന്നെ. ഭൂമിയിൽ മനുഷ്യൻ്റെ അവബോധം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്ന കാലത്ത്, നീതി ബോധവും ധർമ്മവും ഭൂമിയിൽ ഏറ്റവും അധികം വികസിച്ചു നിൽക്കും എന്ന് സനാതന ധർമ്മം കൃത്യമായ നിരീക്ഷണത്തിലൂടെ മനസ്സിലാക്കുന്നുണ്ട്. അതു കൊണ്ട്, കാലവും മനുഷ്യക്ലേശങ്ങളും തമ്മിലുള്ള നേരിട്ടുള്ള ബന്ധമുണ്ടെന്ന് വ്യക്തമാണ്. അതായത്, കാലത്തിന് ‘ഗുണഗണങ്ങൾ’ എന്ന ഒരു സ്വഭാവ വിശേഷം ഉണ്ട് എന്നത് അധികമാർക്കും അറിയില്ല. ചില കാലഘട്ടങ്ങളിൽ മനുഷ്യൻ്റെ അവബോധം സ്വാഭാവികമായി തന്നെ വളരെ ഉയർന്നതായിരിക്കും. അതുകൊണ്ടു തന്നെ ആ കാലങ്ങളിൽ ഭൂമിയിൽ ധർമ്മം രൂഢമൂലമായി നില നിൽക്കുന്നുണ്ടാകും. ചില കാലത്തു മനുഷ്യരാശിയുടെ പൊതുവായ അവബോധം കുറഞ്ഞു പടുംതിരി കത്തി നിൽക്കും; അക്കാലങ്ങളിൽ ധർമ്മച്യുതി ഭൂമിയിൽ വളരെ അധികം കൂടുതൽ ആയിരിക്കുകയും ചെയ്യും. ഭൂമി അതിൻ്റെ അച്ചുതണ്ടിൽ ഒരുതവണ കറങ്ങുന്ന 24 മണിക്കൂർ നേരത്തിൽ 12 മണിക്കൂർ രാത്രിയും, 12 മണിക്കൂർ പകലും ആണല്ലോ. രാത്രിക്കും പകലിനും രണ്ടു “ഗുണങ്ങൾ” അല്ലെങ്കിൽ രണ്ടു ‘സ്വഭാവങ്ങൾ’ ആണ് ഉള്ളത് എന്ന് കാണാം. നമ്മുടെ മാനസിക നിലകളേയും ചിന്തകളേയും രണ്ടു വിവിധ രീതികളിൽ ആണ് രാത്രിയും, പകലും സ്വാധീനിക്കുന്നത്. അതുപോലെ പകൽ സമയത്ത് തന്നെ, പ്രഭാതവും നട്ടുച്ചയും രണ്ടു വ്യത്യസ്ത രീതിയിലായിരിക്കും നമ്മുടെ ശാരീരിക മാനസിക നിലകളിൽ സ്വാധീനം ചെലുത്തുന്നത്. നട്ടുച്ചയും സന്ധ്യയും തമ്മിൽ താരതമ്യം ചെയ്ത് നോക്കിയാൽ തന്നെ അറിയാം, അവ നമ്മുടെ മാനസികവും ശാരീരികവും ആയ നിലകളിൽ ചെലുത്തുന്ന സ്വാധീനങ്ങൾക്ക് വ്യത്യാസമുണ്ട് എന്ന്. നമ്മൾ കഴിക്കുന്ന ആഹാരങ്ങളും, നമ്മളിൽ സ്വാഭാവികമായി ഉയർന്നു വരുന്ന ചിന്തകളും ഒരു ദിവസത്തിലെ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തങ്ങൾ ആയിരിക്കും. ഉദാഹരണതിന്, നിങ്ങൾ ഒരു ഗായകനോ ഗായികയോ ആണെന്ന് സങ്കൽപ്പിക്കുക. വെളുപ്പിന് മൂന്നു മണിക്ക് നിങ്ങളോട് ഒരു ഗാനം ആലപിക്കുവാൻ പറഞ്ഞാൽ, നിങ്ങൾ ആലപിക്കുന്ന ഗാനവും , അതേ ആവശ്യം രാത്രി ഏഴുമണിക്ക് ഉന്നയിച്ചാൽ നിങ്ങൾ ആലപിക്കുന്ന ഗാനവും രണ്ടും രണ്ടു വിധത്തിലുള്ളവ ആയിരിക്കും. കാലത്തിന് അല്ലെങ്കിൽ സമയത്തിന് നമ്മളിൽ ഉള്ള അജ്ഞാത സ്വാധീനം ആണ് ഇത് കാണിക്കുന്നത്. സനാതന ധർമ്മത്തിൽ ‘കാലം’ എന്നത് ഒരു നേർ രേഖയല്ല. കാലം ചക്രഗതിയിൽ പ്രദക്ഷിണം ചെയ്യന്ന ഒന്നാണ്. അതായത് ‘കാലം’ എന്ന് പറയുന്നത് അവസാനമില്ലാതെ നീണ്ടു നീണ്ടു പോകുന്ന ഒരു റെയിൽ പാളം പോലെയല്ല. കാലം ഒരു ഘടികാരത്തിലെ സൂചി പോലെ ക്രമമായി സ്വയം പ്രദക്ഷിണം ചെയ്യുന്ന ആവർത്തന ക്ഷമമായ ഒന്നാണ്. ചക്രഗതിയിലൂടെ സ്വയം പ്രദക്ഷിണം ചെയ്ത് സ്വയം ആവർത്തിച്ചുകൊണ്ട് മുൻപോട്ടുപോകുന്ന കാലത്തിനെ ഗ്രീക്ക് സംസ്കാരം “ക്രോണോസ്” എന്നാണ് വിളിച്ചിരുന്നത്. അതുകൂടാതെ നമ്മെ സ്വാധീനിക്കുന്ന കാലത്തിൻ്റെ പ്രത്യേക സ്വഭാവ ഗുണത്തിനെ ഗ്രീക്ക് സംസ്കാരത്തിൽ “കൈറോസ്” എന്നുമാണ് അവർ വിളിച്ചിരുന്നത്. ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം തിരിയുമ്പോൾ തന്നെ സൂര്യനെ കേന്ദ്രമാക്കി ഭ്രമണം ചെയ്യുന്നതനുസരിച്ച് ദിവസങ്ങളും വർഷങ്ങളും കണക്കാക്കി കാലം ഗണിക്കപ്പെടുകയാണല്ലോ ചെയ്യുന്നത്. അതുപോലെ തന്നെ അതേ സമയത്ത് നടക്കുന്ന – എന്നാൽ അതിനേക്കാളൊക്കെ വളരെ ബൃഹ്ത്തായ തോതിൽ നടക്കുന്ന – മറ്റൊരു വലിയ ഭ്രമണത്തെക്കുറിച്ച് സനാതന ധർമ്മം മനസ്സിലാക്കിയിരുന്നു. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയും മറ്റു 8 ഗ്രഹങ്ങളും ചേർന്ന നമ്മുടെ സൂര്യകുടുംബം ഒരുമിച്ച് പൊതുവായ മറ്റൊരു കേന്ദ്രത്തെ ചുറ്റിക്കൊണ്ട് അതേ സമയത്ത് തന്നെ മറ്റൊരു ഭ്രമണം കൂടി ചെയ്യുന്നുണ്ട്. അതായത്, ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുമ്പോൾ തന്നെ, സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് കൂടാതെ സൂര്യൻ തൻ്റെ 9 ഗ്രഹങ്ങളേയും ചേർത്തു പിടിച്ചുകൊണ്ട് തനിക്ക് കേന്ദ്രമായ മറ്റൊരു അജ്ഞാത കേന്ദ്രത്തെ ചുറ്റി, പ്രപഞ്ചമെന്ന മഹാശൂന്യതയിലൂടെ വളരെ വേഗം യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ഒരു “സ്‌പേസ്‌ഷിപ്പ്” ആണ്. ആ യാത്രയിൽ ഭൂമി എന്ന ഒരു ചെറിയ പ്രപഞ്ച യാനത്തിലാണ് നമ്മൾ! ആ ഭ്രമണ പാത ദീർഘ വൃത്താകൃതിയിലാണ് എന്ന് പുരാതന യോഗിവര്യന്മാർ മനസ്സിലാക്കിയിരുന്നു. അത്തരത്തിലുള്ള ഒരാവർത്തി പൂർണ്ണ ഭ്രമണം നടത്തുവാൻ സൂര്യകുടുംബം 25,920 വർഷങ്ങൾ ആണ് എടുക്കുന്നത്. ഈ 25,920 വർഷങ്ങൾ ആണ് ഒരു “യുഗം”. ഒരു ദിവസത്തിന് 24 മണിക്കൂറും, അതിൽ 12 മണിക്കൂർ അവരോഹണത്തിൻ്റെ രാത്രിയും 12 മണിക്കൂർ ആരോഹണത്തിൻ്റെ പകലും ആയിരിക്കുന്നത് പോലെ, 25,920 വർഷങ്ങളുള്ള ഒരു മഹാ യുഗത്തിന് 12960 വർഷം ആരോഹണത്തിൻ്റെ പകലും, 12960 വർഷം അവരോഹണത്തിൻ്റെ രാത്രിയും ആണുള്ളത്. ആരോഹണത്തിൻ്റെ 12960 വർഷമുള്ള പകലിൽ ക്രമാനുഗതമായി കുറഞ്ഞ അവബോധത്തിൽ നിന്നും കൂടിയ അവബോധത്തിലേക്കും, അവരോഹണത്തിൻ്റെ 12960 വർഷമുള്ള രാത്രിയിൽ ക്രമാനുഗതമായി കൂടിയ അവബോധത്തിൽ നിന്നും കറഞ്ഞ അവബോധത്തിലേക്കും മനുഷ്യൻ്റെ അവബോധ നില മാറുന്നു. ഭൂമിയുടെ പ്രതലം സൂര്യനിൽ നിന്നും ഏറ്റവും അകന്നു നിൽക്കുന്ന അർദ്ധരാത്രി ഇരുട്ടും തണുപ്പും കൂടിയിരിക്കുകയും, ഏറ്റവും അടുത്തു നിൽക്കുന്ന നട്ടുച്ചക്ക് വെളിച്ചവും ചൂടും കൂടിയിരിക്കുകയും ചെയ്യന്നത് പോലെ ആണ് ഇതും. ചൂടിനും വെളിച്ചത്തിനും പകരം, ഇവിടെ അവബോധം ആണെന്ന് മാത്രം. സൂര്യകുടുംബത്തിൻ്റെ ഭ്രമണ പഥം ദീർഘ വൃത്തം ആയതുകൊണ്ട് രണ്ടും തമ്മിലുള്ള അകലം ഒരു പൂർണ്ണ വൃത്തത്തേക്കാൾ കൂടുതൽ ആയതുകൊണ്ട്, മനുഷ്യരിൽ അവബോധത്തിൻ്റെ കൂടുതലും കുറവും രൂക്ഷം ആയിരിക്കും എന്ന് മാത്രം. മേൽപ്പറഞ്ഞ അവബോധത്തിൻ്റെ ആരോഹണവും അവരോഹണവും സംഭവിക്കുന്നത്, ഏറ്റവും കുറഞ്ഞ അവബോധത്തിൽ നിന്നും ഏറ്റവും കൂടിയ അവബോധത്തിലേക്ക് ക്രമാനുഗതങ്ങൾ ആയി യഥാക്രമം വരുന്ന, കലി യുഗം, ദ്വാപരയുഗം, ത്രേതായുഗം, സത്യയുഗം എന്നീ നാല് ഘട്ടങ്ങളിൽ കൂടി ആണ്. ആരോഹണത്തിൻ്റെ 1296 വർഷത്തെ കലിയുഗവും, 2592 വർഷത്തെ ദ്വാപരയുഗവും, 3888 വർഷത്തെ ത്രേതായുഗവും, 5184 വർഷത്തെ സത്യയുഗവും ആയിരിക്കും ഉണ്ടാകുക. ഇതേ കാലയളവുകൾ വിപരീത ദിശയിൽ ഉള്ള യുഗങ്ങൾ ആയിരിക്കും അവരോഹണ കാലത്ത് ഉണ്ടാകുക. ഈ നാല് യുഗങ്ങളിലും മനുഷ്യാവബോധത്തിൻ്റെ നിലവിലെ പൊതുവായ നിലക്ക് അനുസൃതമായി ഭൂമിയിലെ ധാർമ്മികതയുടെ നിലവാരവും നാല് തലത്തിലായിരിക്കും. സനാതന ധർമ്മത്തിൽ ധാർമ്മികതയെ ഒരു വൃഷഭമായിട്ടാണ് (കാള) ഉപമിച്ചിരിക്കുന്നത്. സത്യയുഗ കാലത്തിൽ ധാർമ്മിക വൃഷഭം നാല് കാലുകളിലായിക്കും നിൽക്കുന്നത്. അതായത് ധർമ്മ പരിപാലനം വളരെ രൂഢമൂലമായിരിക്കും എന്നർത്ഥം. എന്നാൽ ധർമ്മ വിഷഭം ത്രേതാ യുഗത്തിൽ മൂന്നു കാലുകളിലും, ദ്വാപരയുഗത്തിൽ രണ്ടു കാലുകളിലും, കലിയുഗത്തിൽ ഒറ്റക്കാലിലും ആയിരിക്കും നിൽക്കുക. മനോഹരമായ ഈ ഉപമയിൽ നിന്നും ആരോഹണാവരോഹണത്തിൻ്റെ വിവിധ യുഗങ്ങളിൽ ധർമ്മത്തിൻ്റെ വൃദ്ധിയും ച്യുതിയും കൃത്യമായി മനസ്സലാക്കാവുന്നതാണ്. സാധാരണ മനുഷ്യന് അവബോധം ക്ഷയിച്ചിരിക്കുന്ന അവരോഹണ യുഗങ്ങളിൽ, പ്രത്യേകിച്ച് കലിയുഗത്തിൽ, അവബോധത്തോടെ ജീവിക്കുക എന്നത് വളരെ ശ്രമകരമായിരിക്കും. അതുകൊണ്ട് അത്തരം അവസരങ്ങളിൽ ഉയർന്ന അവബോധമുള്ള പ്രവാചകരും, അവതാരങ്ങളും, യോഗികളും മനുഷ്യരെ ധാർമ്മികതയിലേക്ക് നയിക്കുന്നതിനായി കൂടുതൽ വരുകയും പോകുകയും ചെയ്യും. കലിയുഗ കാലത്ത് അവബോധത്തോടെ ജീവിക്കുവാൻ മനുഷ്യന് ഉയർന്ന ഇച്ഛാശക്തിയും ജ്ഞാന ശക്തിയും ക്രിയാ ശക്തിയും ആവശ്യമാണ്. ഇത് മൂന്നും വർദ്ധിപ്പിക്കുവാനുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ആണ് സനാതന ധർമ്മം പൊതുവെ നൽകുന്നത്. മഹാഭാരതയുദ്ധം അവസാനിക്കുന്നത് ക്രിസ്തുവിന് 3140 വർഷം മുൻപാണ്. അവരോഹണകാലത്തെ ദ്വാപരയുഗം അവസാനിച്ച് അവരോഹണ കലിയുഗം ആരംഭിക്കുന്നത് പ്രവാചക അവതാരം ആയിരുന്ന ശ്രീ കൃഷ്ണൻ ദേഹം ഉപേക്ഷിക്കുന്ന ബി.സി. 3102 – ആണ്. മഹാഭാരതത്തിൽ ഉള്ള ജ്യോതിശാസ്ത്ര സൂചനകളിൽ നിന്നും ആണ് ഈ കാല നിർണ്ണയങ്ങൾ നടത്തുന്നത്. പ്രവാചകൻ അബ്രഹാമിൻ്റെ ജീവിത കാലം ബി.സി. 2800 നോട് അടുത്താണ് എന്ന് ബൈബിളിലെ സൂചനകൾ നോക്കി നിർണ്ണയിക്കുന്നത് പോലെ തന്നെ ആണ് ഇതും. അതായത്, ഇപ്പോൾ ക്രിസ്തുവർഷം 2022 ആയിരിക്കുമ്പോൾ, ശ്രീകൃഷ്ണൻ്റെ ദേഹവിയോഗം 5124 വർഷങ്ങൾ മുൻപായിരുന്നു എന്നർത്ഥം. ഇതിൽ നിന്നും അവരോഹണത്തിലേയും ആരോഹണത്തിലേയും അവബോധവും ധാർമ്മികതയും ഏറ്റവും അധികം നിപതിച്ച 1296 വർഷങ്ങൾ വീതമുള്ള ഇരട്ട കലിയുഗം അവസാനിച്ചു ബി.സി. 510 ൽ ആരോഹണത്തിലെ ദ്വാപരയുഗം ആരംഭിച്ചു എന്ന് കാണാവുന്നതാണ്. കൂടാതെ 2592 വർഷമുള്ള ആരോഹണത്തിലെ വർദ്ധിച്ചുവരുന്ന അവബോധത്തോടെ ഉള്ള ദ്വാപരയുഗം അവസാനിച്ചു ആരോഹണതിലെ അതിലും കൂടുതൽ അവബോധമുള്ള ത്രേതായുഗം ആരംഭിക്കുവാൻ ഇനിയും 60 വർഷം ബാക്കിയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. വിവിധ കാലഘട്ടങ്ങളിൽ നടന്ന ഗതകാല സംഭവങ്ങളിലേക്ക് നോക്കിയാൽ മനുഷ്യാവബോധത്തിൻ്റെ ക്ഷയവും അത് നൽകുന്ന ധർമ്മ ച്യുതിയും വ്യക്തമായി മനസ്സിലാക്കാം. കഴിഞ്ഞ 200 വർഷത്തെ ലോക ചരിത്ര സംഭവങ്ങൾ പരിശോധിച്ചാൽ തന്നെ ധാർമ്മികതയുടെ തോത് അനുക്രമം വർദ്ധിച്ചു വരുന്നതായി കാണാവുന്നതാണ്. മനുഷ്യകുലത്തിൻ്റെ പൊതുവായ അവബോധ വികസനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് നമ്മൾ കടന്നതുകൊണ്ടാണ് ഈ വ്യത്യാസം പ്രകടമാകുന്നത്. കഴിഞ്ഞ നൂറുവർഷത്തിൽ പൊതുവേ ലോകത്തെല്ലായിടത്തും, എല്ലാ രംഗത്തും മനുഷ്യൻ കൈവരിച്ച പുരോഗതി അനിതരസാധാരണമാണ്. രാജ്യങ്ങൾ സ്വതന്ത്രമായി. ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ഉത്പാദന-ഉപഭോഗ രംഗത്തും, സാമ്പത്തിക രംഗത്തും വൻ കുതിച്ചു ചട്ടങ്ങൾ ഉണ്ടായി. ഇന്ന് ഒരു ശരാശരി മനുഷ്യന് കൈവന്നിരിക്കുന്ന ഉയർന്ന ജീവിത നിലവാരം, ആഹാര രീതി തുടങ്ങിയവ 100 വർഷങ്ങൾക്ക് മുൻപ് പല രാജാക്കന്മാർക്ക് പോലും ഉണ്ടായിരുന്നോ എന്നത് സംശയാസ്പദമാണ്. ധാർമ്മിക വിഷഭത്തിന് നാലുകാലുകളിൽ നിൽക്കുവാൻ ഇനിയും ബഹുദൂരം പോകാനുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്. യുഗങ്ങളുടെ സനാതന ധർമ്മത്തിലെ ധാരണകൾ വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മനുഷ്യാവബോധം ഒന്നിനൊന്ന് വികസിച്ചുവരുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. സ്വയം യുക്തിയുക്തമായി ചിന്തിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കുവാൻ ശരാശരി മനുഷ്യനുള്ള കഴിവ് വർദ്ധിച്ചു വരുകയും ചെയ്യുന്ന കാലഘട്ടമാണ് ഇപ്പോൾ. ആ വികാസത്തിൻ്റെ തീവ്രതയും വ്യാപനവും ഇനിയും വർദ്ധിക്കും എന്ന് ന്യായമായി കരുതാവുന്നതാണ്. പുരാതന ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല കാലത്തിൻ്റെ ഗുണ ഗണങ്ങൾ മനുഷ്യാവബോധത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞതായി കാണുന്നത്. ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് മുൻപ്, സുവർണ്ണ യുഗം, വെള്ളി യുഗം, ചെമ്പ് യുഗം, ഇരുമ്പ് യുഗം എന്നിങ്ങനെ പുരാതന ഗ്രീക്കുകാർ “ക്രോണോസ്” കാല ഘടകങ്ങൾ ആയി തിരിച്ചിരുന്നു. പുരാതന പേർഷ്യയിലെ സൗരാഷ്ട്രീയർ (ബി.സി 500) 12,000 വർഷം മുതൽ 3000 വർഷം വരെ ദൈർഖ്യം ഉള്ള സ്വർണ്ണം, വെള്ളി, ഉരുക്ക്, ഇരുമ്പ് എന്നീ 4 ശാഖകളുള്ള ഒരു പ്രതീക വൃക്ഷമായി കണ്ടിരുന്നു. പുരാതനമായ വടക്കൻ ജർമ്മനിക് സമൂഹങ്ങളിൽ “നോർസ്” ഐതിഹ്യങ്ങൾ നില നിന്നിരുന്നു. അതിൽ സമാധാന കാലഘട്ടം, സാമൂഹിക ക്രമങ്ങളുടെ ഒരു കാലഘട്ടം, വർദ്ധിച്ചുവരുന്ന അക്രമത്തിൻ്റെ കാലഘട്ടം, ധാർമ്മിക അരാജകത്വത്തിൻ്റെ “രാഗ്നറോക്ക്” എന്ന് പ്രതിപാദിച്ചിരുന്ന അധഃപതന കാലഘട്ടം, എന്ന നാല് കാലഘട്ടങ്ങൾക്ക് ശേഷം വീണ്ടും ലോകം പുനഃസ്ഥാപിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ഉണ്ടായിരുന്നു. അയർലണ്ടിലെ കെൽറ്റിക് ഐതിഹ്യങ്ങളിൽ , “പാർത്തലോൺ” എന്ന് വിവക്ഷിച്ചിരുന്ന വെള്ളിയുഗം, “നെമെഡ്” എന്ന് വിളിച്ചിരുന്ന വെങ്കലയുഗം, “ത്വാത്ന ദേ ഡെനാം” എന്ന പറഞ്ഞിരുന്ന സുവർണ്ണ യുഗം, “മിലേഷ്യൻ” എന്ന കറുത്ത യുഗം എന്നിവ ആയിട്ടാണ് യുഗങ്ങളെ അവയുടെ ഗുണഗണത്തിൻ്റെ അടിസ്ഥാനത്തിൽ തിരിച്ചിരുന്നത്. ബി.സി.300 ലെ ഈജിപ്തിലെ പുരോഹിതർ ദൈവങ്ങൾ ഭരിച്ച കാലഘട്ടത്തെക്കുറിച്ചും, അതിനുശേഷം ദേവന്മാരും, പിന്നീട് വീരന്മാരും ഭരിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും, തുടർന്ന് സാധാരണ മനുഷ്യൻ ഭരിച്ചിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചും രേഖപ്പെടുത്തിരിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ പുരാതന “ഹോപ്പി”കൾക്കിടയിൽ (ബി.സി.500) നാല് വിവിധ ലോകങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ നില നിന്നിരുന്നു. ഒന്നും രണ്ടും ലോകങ്ങളിൽ സന്തുഷ്ടരായ, ആരോഗ്യമുള്ള ആളുകൾ, പരസ്പരം യോജിച്ചും പ്രകൃതിയുമായി ഒത്തിണങ്ങിയും ജീവിക്കുന്നു. മൂന്നാം ലോകത്തിൽ ജനങ്ങൾ വലിയ നഗരങ്ങളിൽ താമസിച്ചുകൊണ്ട് , അഴിമതിയും യുദ്ധവും നടത്തുന്നു. നാലാമത്തെ ലോകത്തിൽ “ചൂട്, തണുപ്പ്” “സൗന്ദര്യം, വൈരൂപ്യം” തുടങ്ങിയ ദ്വൈതതകൾ നിലനിൽക്കുന്നതായി അവർ വിശ്വസിച്ചു. ക്രിസ്തുവിനും 2000 വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ മെക്സിക്കോ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അതിവിപുലമായ ഒരു സംസ്കാരമായിരുന്നു ‘മായൻ’ സംസ്കാരം. അവർക്ക് വളരെ വ്യത്യസ്തമായ കാലത്തിൻ്റെ ഗുണഗങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന ഒരു സങ്കീർണ്ണ ‘മായൻ’ കലണ്ടർ സമ്പ്രദായം ഉണ്ടായിരുന്നു. അവർ ജ്യോതിശാസ്‌ത്രം സൂക്ഷ്മവും കൃത്യവുമായി പഠനം നടത്തുകയും അവർ ജീവിച്ചിരുന്ന ലോകത്തെ മനസ്സിലാക്കാനും ക്രമപ്പെടുത്താനുമുള്ള ഒരു മാർഗമായി ആ അറിവ് ഉപയോഗിക്കുകയും ചെയ്തു. ഈ പ്രകൃതിയും, ലോകവും, പ്രപഞ്ചവും മാത്രമല്ല സ്വന്തം ശരീരം പോലും പ്രവർത്തിക്കുന്നത് സൂര്യ ചന്ദ്രന്മാരുടേയും നക്ഷത്രങ്ങളുടേയും ഭ്രമണങ്ങൾക്ക് അനുസൃതമായി ആണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ഒരു കാലഘട്ടത്തിൽ വിവിധ സംസ്കാരങ്ങളിൽ നിലനിന്നിരുന്ന പൊതു അറിവായിരുന്നു കാലഘട്ടം മാറുന്നത് അനുസരിച്ചു മനുഷ്യരിൽ അവബോധത്തിൻ്റെ തോതിൽ ഉണ്ടാകുന്ന ആരോഹണവും അവരോഹണവും. അത്തരം വിശേഷപ്പെട്ട അറിവുകൾ, ലോകത്തിൽ നിന്ന് മിക്കവാറും എല്ലാം അപ്രത്യക്ഷമായെങ്കിലും, ഭാരതത്തിലെ സനാതന ധർമ്മത്തിൽ ഇന്നും അത് നിലനിൽക്കുന്നുണ്ട്. അതനുസരിച്ചാണ് സനാതന ധർമ്മം ജനങ്ങളുടെ ജീവിത രീതി വ്യവസ്ഥ ചെയ്തിട്ടുള്ളത്. സനാതന ധർമ്മത്തിലെ ദൈവ സങ്കല്പപ്പത്തിൽ അവബോധവും അവബോധ വികസനവും വഹിക്കുന്ന പങ്ക് എത്ര പ്രാധാന്യമുള്ളതാണ് എന്ന് ഇതിൽ നിന്നും വ്യക്തമാകുന്ന ഒന്നാണ്. അവബോധ വികസനം ഇംഗിതാനുസരണം അവബോധത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ യുഗ പരിവൃത്തിയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണെങ്കിൽ പിന്നെ മനുഷ്യന് എന്ത് ചെയ്യുവാൻ കഴിയും എന്ന ഒരു ചിന്തക്ക് ഇവിടെ പ്രസക്തി ഉണ്ട്. അവബോധ വികസനം യാന്ത്രികമായി നടക്കുന്ന ഒന്നാണോ, അതോ അതിൻ്റെ ആവശ്യം സ്വയം മനസ്സിലാക്കി മനഃപൂർവ്വം ഇച്ഛാപൂർവ്വം നടത്തേണ്ട ഒന്നാണോ എന്ന സംശയവും തത്‌ഫലമായി ഉയർന്നേക്കാം. അവബോധം ഏറ്റവും കുറഞ്ഞ കലിയുഗത്തിലും ഉയർന്ന അവബോധമുള്ളവർ ഉണ്ടായിരുന്നു. എന്നാൽ അവരുടെ എണ്ണം ആപേക്ഷികമായി കുറവായിരുന്നു എന്ന് മാത്രം. അതുപോലെ അവബോധം ഏറ്റവും കൂടി നിന്നിരുന്ന സത്യയുഗത്തിലും അവബോധം കുറഞ്ഞവർ ഉണ്ടായിരുന്നു. എന്നാൽ അവരുടെ എണ്ണവും ആപേക്ഷികമായി കുറവായിരുന്നു എന്ന് മാത്രം. ഇതിൽ നിന്നും സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച് എന്നും അവബോധം തിരിനീട്ടി ജ്വലിപ്പിച്ചു നിറുത്തേണ്ട ആവശ്യം സ്വയം വ്യക്തമാണല്ലോ. യുഗപരിണാമം മനുഷ്യ ശ്രമങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിന്നുകൊണ്ട് നാടകീയമാക്കുന്നുണ്ട് എന്ന് മാത്രം. അവബോധത്തിന് സ്വയം വികസന ശക്തിയുണ്ട്. പക്ഷേ ആ വികസനം നമ്മുടെ ഇംഗിതവും ഇച്ഛാശക്തിയും പ്രയോഗിക്കുന്ന ദിശയിലേക്ക് ആയിരിക്കും സംഭവിക്കുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. നമ്മുടെ ശ്രദ്ധ പോകുന്നിടത്തേക്കാണ് ഊർജ്ജം ഒഴുകുന്നു. ആ ശ്രദ്ധ ബോധപൂർവ്വമായാലും അല്ലെങ്കിലും അത് തന്നെ സംഭവിക്കും. അതുകൊണ്ട് അവബോധ വികസനത്തിന് ബോധപൂർവ്വം തന്നെ ജാഗരൂകരായിഇരുന്നുകൊണ്ട് തന്നെ ചിന്തിക്കണം പെരുമാറണം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സനാതന ധർമ്മത്തിലെ പരമ്പരാഗത ജ്ഞാനം അനുസരിച്ച് സർവ്വ ചരാചരങ്ങൾക്കും – മൺതരികൾ, സസ്യജാലങ്ങൾ,ജന്തുജാലങ്ങൾ, മനുഷ്യൻ, ഭൂമി, ഗ്രഹങ്ങൾ, പ്രപഞ്ചം എല്ലാം അടങ്ങുന്ന സമസ്ത സൃഷ്ടി കളും – അവബോധ സമേതം നിലനിൽക്കുന്ന വസ്തുക്കൾ തന്നെ ആണെന്ന് നമ്മൾ കണ്ടു. സൃഷ്ടി യിലെ ഓരോ വസ്തുവിലും നിലകൊള്ളുന്ന അവബോധത്തിൻ്റെ തോത് അനുസരിച്ചുള്ള വാസ്‌തുശൈലിയായിരിക്കും ആ വസ്തുവിന് ഉണ്ടായിരിക്കുക. ആധുനിക സാങ്കേതിക ഭാഷയിൽ പറഞ്ഞാൽ സോഫ്റ്റ്‌വെയറിന് അനുസൃതമായ ആർക്കിറ്റെക്ചർ ആയിരിക്കും ഹാർഡ് വയറിന് എന്നർത്ഥം. ഡാർവിൻ വിശദീകരിച്ച പരിണാമം ഹാർഡ് വെയറിൻ്റെ പരിണാമം ആണ്. സോഫ്റ്റ്‌വെയർ വികസിക്കുന്നതുനസരിച്ച് ഹാർഡ് വെയർ കൂടുതൽ കൂടുതൽ അനുയോജ്യമായ വിധത്തിൽ വ്യത്യാസപ്പെട്ടു വരുന്നു. മൺതരികളേക്കാൾ പ്രവർത്തന സ്വാതന്ത്ര്യം സസ്യജാലങ്ങൾക്ക് ഉണ്ട്. സസ്യജാലങ്ങളേക്കാൾ പ്രവർത്തന സ്വാതന്ത്ര്യം ജന്തുജാലങ്ങൾക്ക് ഉണ്ട്. അവയുടെ എല്ലാം അവബോധം അതനുസരിച്ചുള്ള നിലയിലായിരിക്കും. “മരണം” എന്ന് പറയുന്നത് ഹാർഡ് വെയറിൻ്റെ മാറ്റം മാത്രമാണ്. ആ മാറ്റം സംഭവിക്കുന്നത് ഹാർഡ് വെയറിൽ നിക്ഷിപ്തമായിരിക്കുന്ന സമയവും ഊർജവും ‘ഡാറ്റ”യും ഉപയോഗിച്ച് തീരുന്നത് അനുസരിച്ചാണ് എന്ന് നമ്മൾ കണ്ടു. അല്ലെങ്കിൽ ആകസ്മികമായി സംഭവിക്കുന്ന ഹാർഡ് വെയറിൻ്റെ വസ്തു നാശം കൊണ്ടും ആകാം. എന്തായാലും, “മനുഷ്യൻ” എന്ന ഹാർഡ് വെയർ-സോഫ്റ്റ്‌വെയർ ജോഡിയിൽ എത്തുന്നത് വരെ അവയിലുള്ള അവബോധം പ്രവർത്തിക്കുന്നത് “സഹജവാസന” അഥവാ “ഇൻസ്റ്റിൻകട്” എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്. അതായത് അവബോധ പരിണാമത്തിൻ്റെ ഉത്തരവാദിത്വം ഡാർവിൻ പറഞ്ഞ നിയമങ്ങൾ അനുസരിച്ചാണ് അതുവരെ നടന്നിരുന്നത്. ഇനി മുന്നോട്ട് അങ്ങിനെ അല്ല. മൺതരികൾക്കും സസ്യ-ജന്തു ജാലങ്ങൾക്കും അവബോധം ഉണ്ട്, പക്ഷേ ആ അവബോധം മനുഷ്യൻ്റെ സ്വയാവബോധം അല്ല. മനുഷ്യൻ്റെ ഹാർഡ് വെയറിൽ അവബോധം എത്തുന്നതോട് കൂടി ജീവിതം എന്ന ‘കളി’യുടെ രീതികൾ മാറി, നിയമങ്ങൾ മാറി. മുന്നോട്ടുള്ള മനുഷ്യൻ്റെ പരിണാമത്തിൻ്റെ ഉത്തരവാദിത്വം ആ ഹാർഡ് വെയറിൻ്റെ സ്വയാവബോധത്തിനാണ്, അല്ലാതെ ‘സഹജാവബോധ’ത്തിനല്ല. അതായത് ലക്ഷ്യബോധത്തോടെ സ്വയാവബോധം സഹജമായ വാസനകളിൽ നിന്നും മോചനം നേടി ബോധപൂർവ്വം സഞ്ചരിക്കണം എന്നർത്ഥം. മാറി മാറി വരുന്ന യുഗങ്ങളിൽ മാറി മാറി വരുന്ന അവബോധത്തിൻ്റെ ഉയർച്ചയും തളർച്ചയും ജീവിതം എന്ന ഈ ‘കളി’ കൂടുതൽ തീവ്രമാക്കുന്നു എന്നേ ഉള്ളൂ. യുഗ ചക്രത്തിൻ്റെ 12,960 വർഷത്തെ ആരോഹണ സമയങ്ങളിൽ ജീവിതം എന്ന ‘കളി’ കൂടുതൽ കൂടുതൽ എളുപ്പമായി വരും. ജീവിതം എന്ന ‘കളി’ ഏറ്റവും എളുപ്പമായ സമയമാണ് 10,368 വർഷത്തെ മൊത്തം സുവർണ്ണയുഗം. യുഗ ചക്രത്തിൻ്റെ മറ്റൊരു 12,960 വർഷത്തെ അവരോഹണ സമയങ്ങളിൽ ജീവിതം എന്ന ‘കളി’ കൂടുതൽ കൂടുതൽ കഠിനമായി വരും. ‘കളി’ ഏറ്റവും കഠിനമായ സമയമാണ് 2592 വർഷത്തെ മൊത്തം കലിയുഗം. ഇപ്പോൾ ‘കളി’ എളുപ്പമായി വരുന്ന ആരോഹണ സമയമാണ്. അതുകൊണ്ടാണ് ഈ വിഷയം ഇപ്പോൾ ഇവിടെ ചർച്ചയാവുന്നത് തന്നെ. ഈ അദ്ധ്യായത്തിൽ ഒന്നാമതായി ചർച്ച ചെയ്ത സുഖ ദുഃഖങ്ങളുടെ തനി ആവർത്തനത്തിൽ സൂചിപ്പിച്ച ദ്വന്ദങ്ങളുടെ സാന്നിദ്ധ്യത്തിന് മറ്റൊരു ഉദാഹരണം ആണ് ഇതും. കാലഘട്ടം ഏതായാലും സുഗമമായ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലാണ് സനാതന ധർമ്മം അതിൻ്റെ ജീവിത രീതി ഒരുക്കിയിരിക്കുന്നത്. അതനുസരിച്ചുള്ള ജീവിത ക്രമം യുഗ പരിണാമത്തിൻ്റെ ഏതു ഘട്ടത്തിലും അവബോധം വർദ്ധിപ്പിച്ചു കൊണ്ടുവരുവാൻ മനുഷ്യനെ പ്രാപ്തനാക്കും. അതുകൊണ്ടാണ് സനാതന ധർമ്മം ഒരു മതം ആല്ലാതാകുന്നത്. അനുനിമിഷം, അനുദിനം അവബോധത്തോടേയും തികഞ്ഞ ഉൾക്കാഴ്ചയോടേയും ജീവിക്കുക എന്നതാണ് സനാതന ധർമ്മത്തിലെ ജീവിത ലക്ഷ്യം. ഏത് യുഗത്തിനും അനുയോജ്യമായതു കൊണ്ടാണ് ഈ ധാർമ്മിക രീതി ‘സനാതനം’ ആകുന്നത്. സുഖ ദുഃഖങ്ങളുടെ തനിയാവർത്തനങ്ങൾ വളരെ ശ്രദ്ധിച്ച് നിരീക്ഷിച്ചാൽ തിരിച്ചറിയുന്ന ഒരു വസ്തുത എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. എല്ലാവരും അനന്തമായ, നിതാന്തമായ സുഖവും സന്തോഷവും കാംക്ഷിക്കുന്നു. ആർക്കും ദുഖവും ദുരിതവും ആവശ്യമില്ല. എങ്കിലും എല്ലാവർക്കും സുഖവും സന്തോഷവും, ദുഖവും ദുരിതവും ജീവിതം മുഴുവനും മാറി മാറി വരുകയും പോകുകയും ചെയ്തുകൊണ്ടേ ഇരിക്കുന്നു. രണ്ടും ശ്വാശ്വതമല്ല. ജനനം-മരണം, യൗവ്വനം-വാർദ്ധക്യം, സുഖം-ദുഃഖം, ആരോഗ്യം-രോഗം, ഇരുട്ട്-വെളിച്ചം, രാത്രി-പകൽ എന്ന് തുടങ്ങി സർവ്വ തീവ്ര അനുഭവങ്ങളും ദ്വന്ദങ്ങൾ ആണ്. ഒരു ചക്രത്തിൽ എന്നപോലെ, ഈ ദ്വന്ദങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു. സനാതന ധർമ്മത്തിൽ ‘സംസാര ദുഃഖം’ എന്ന പദം ഉപയോഗിച്ച് വിവക്ഷിക്കുന്നത് ഈ ദ്വന്ദാനുഭവങ്ങൾ സമ്മാനിക്കുന്ന ക്ലേശങ്ങളെ ആണ്. ‘സംസാരം’ എന്ന സംസ്കൃത പദത്തിൻ്റെ അർത്ഥം തന്നെ ‘ ‘എന്നേക്കും തിരിയുന്നത്’ എന്നാണ്. ജീവിതം കഷ്ടപ്പാടുകൾ (ദുഃഖ), അല്ലെങ്കിൽ മിഥ്യാബോധം (മായ), അല്ലെങ്കിൽ അജ്ഞത (അവിദ്യ) ഇതെല്ലാം കൊണ്ട് നിറഞ്ഞതാണ്. ഇത്തരത്തിലുള്ള ആവർത്തന ദുഃഖത്തിൽ നിമഗ്നമായ സ്ഥിതിയിലാണ് മനുഷ്യൻ ഇന്ന്. ഇതിൽ നിന്നും ഉള്ള ശാശ്വതമായ മോചനം ആണ് ഏവരും കാംക്ഷിക്കുന്നത്. സുഖ ദുഃഖങ്ങളുടെ ചാക്രിക ആവർത്തനത്തിൽ നിന്നും ഒരു മുക്തി ലഭിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഈ ദുഃഖ സ്ഥിയിൽ നിന്നുംമനുഷ്യ കുലത്തിനുള്ള മോചനമാണ് സനാതന ധർമ്മത്തിൻ്റെ ലക്ഷ്യവും ശ്രമവും. കർമ്മ നിയമങ്ങളും, കാര്യ കാരണ ബന്ധവും അടുത്തതായി എന്താണ് കർമ്മ നിയമങ്ങൾ എന്നും എങ്ങിനെ ആണ് ആ നിയമങ്ങൾ പ്രവർത്തിക്കുന്നത് എന്നും നോക്കാം. ഭൗതിക ലോകത്തിലെ ന്യൂട്ടണ്‍ന്‍റെ മൂന്നാം ചലന നിയമത്തിന് സമാനമാണ് സനാത ധർമ്മത്തിലെ കാര്യ കാരണ നിയമം. ഒരു കാരണം ഇല്ലാതെ ഒരു കാര്യം ഉണ്ടാകില്ല എന്നതാണ് പ്രാഥമികമായ തത്വം. കാരണത്തിന്‍റെ എല്ലാ സ്വഭാവങ്ങളും കാര്യത്തില്‍ അടങ്ങിയിരിക്കും. ഈ പ്രകൃതി നിയമമാണ്‌ കര്‍മ്മ നിയമങ്ങള്‍ക്ക് അടിസ്ഥാനം. പ്രകൃതി എന്നാല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന പ്രപഞ്ചത്തെ ഒറ്റവാക്കില്‍ വിവക്ഷിക്കുന്ന സംസ്കൃത പദമാണ്. ഭൗതിക ലോകത്തിലെ ഭൗതിക പദാര്‍ത്ഥങ്ങളെ ബാധിക്കുന്ന നിയമങ്ങളാണ് ഭൂമിയിലെ സയന്‍സ് പഠിച്ചു പ്രചരിപ്പിക്കുന്ന ശാസ്ത്രീയ നിയമങ്ങള്‍. അതുപോലെ കാണാത്ത ആ വലിയ ഏക ജീവന്‍റെ വിവിധങ്ങളായ പ്രകടനങ്ങൾ അടങ്ങിയ മഹാ പ്രകൃതിക്കും സമാനവും എന്നാല്‍ വ്യത്യസ്തവും ആയ നിയമങ്ങള്‍ ഉണ്ട്. കര്‍മ്മ നിയമങ്ങള്‍ അതിലൊന്നാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം എങ്കില്‍ , ന്യൂട്ടോണിയന്‍ സയന്‍സിലെ നിയമങ്ങളും ക്വാണ്ടം ഫിസിക്സിലെ നിയമങ്ങളും തമ്മിലുള്ള അന്തരങ്ങള്‍ ശ്രദ്ധിക്കുക എന്ന് മാത്രം സൂചിപ്പിക്കട്ടെ. നിയമത്തെക്കുറിച്ചുള്ള അജ്ഞത ക്ഷമാപണമായി ഭൂമിയിലെ നിയമത്തിലായാലും പ്രകൃതി നിയമത്തിലായാലും സ്വീകരിക്കപ്പെടുന്നില്ല. അതായത് “കര്‍മ്മ നിയമങ്ങള്‍ എനിക്കറിയില്ലായിരുന്നു, അതുകൊണ്ട് ക്ഷമിച്ചു മാപ്പ് തരണം” എന്ന് പറയാന്‍ കഴിയില്ല എന്നര്‍ത്ഥം! അതായത്, കര്‍മ്മ നിയമങ്ങള്‍ അനുസരിച്ച് നമുക്ക് വന്നു ചേരുന്ന അനുഭവങ്ങൾ നമ്മള്‍ അനുഭവിച്ചു തന്നെ തീരണം എന്ന് അർത്ഥം. അറിവില്ലാത്തതുകൊണ്ട് വന്നുചേരുന്ന കർമ്മ ഫലങ്ങൾ നമ്മുടെ കുറ്റമായി കരുതേണ്ടതില്ല. പക്ഷേ വന്നുപോയ തെറ്റുകൾ തിരിച്ചറിഞ് തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇതിനകം വന്നു ചേർന്ന കര്‍മ്മ ഫലങ്ങള്‍ “വിധിപ്രകാരം” അനുഭവിച്ചുകൊണ്ട്, എന്നാൽ പുതിയ കര്‍മ്മഫലങ്ങള്‍ സൃഷ്ടി ക്കപ്പെടാതെയും, ഇനിയും വന്നുചേരാത്ത പഴയ കർമ്മങ്ങളുടെ ഫലങ്ങൾ മുളക്കാന്‍ അവസരം കൊടുക്കാതേയും വേണം മരണം വരെ ജീവിക്കുവാന്‍. അത് നമ്മുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന്, ഒരു എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠനത്തിനായി ചേര്‍ന്നാല്‍ അവിടെ ലഭിക്കുന്ന പാഠ്യപദ്ധതി എങ്ങിനെ നമ്മുടെ കുറ്റവും കുറവും ആകുന്നില്ലയോ, തന്നിരിക്കുന്ന പാഠ്യപദ്ധതി ആത്മാര്‍ത്ഥമായി പഠിക്കല്‍ എങ്ങിനെ നമ്മുടെ ഉത്തരവാദിത്വമാകുന്നുവോ, അങ്ങിനെ തന്നെയാണ് ഇതും. കർമ്മവും കർമ്മ നിയമങ്ങളും ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ്, ചില നിര്‍വ്വചനങ്ങള്‍ മനസ്സിലാക്കണം, ആദ്യമായി. “കർമ്മ” എന്ന സംസ്കൃത വാക്കിന്‍റെ അർത്ഥം “പ്രവർത്തി” എന്നാണ്. നമ്മൾ ഇപ്പോൾ, ഈ നിമിഷം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി ഒഴികെ ബാക്കി നമ്മുടെ എല്ലാ പ്രവർത്തികളും “കർമ്മ”ത്തിന്‍റെ നിര്‍വചനത്തിനുള്ളില്‍ വരും. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി “ക്രിയ” ആണ്. കര്‍മ്മമല്ല. കർമ്മത്തിന്‍റെ വിത്തുകള്‍ ക്രിയയിലാണ് അടങ്ങിയിരിക്കുന്നത്. കാരണം നമ്മുടെ “ക്രിയ”കൾ ചെയ്തു തീർന്നാൽ തത്ക്ഷണം അത് “കർമ്മ”ങ്ങൾ ആയി മാറും. പിന്നെ അവിടെ പ്രവർത്തിക്ക് സ്ഥൂലമായ ഒരു ബാഹ്യ രൂപമില്ല. ചെയ്ത് തീര്‍ന്ന ആ പ്രവർത്തിയുടെ (അതായത് ചെയ്ത് അവസാനിപ്പിച്ച ആ ക്രിയയുടെ) ഫലം ഉടനേയോ, പുറകേയോ പ്രത്യക്ഷമാകും. അത് പ്രകൃതി നിയമമാണ് എന്ന് യോഗശാസ്ത്രം പറഞ്ഞ് തരുന്നു. അതായത് , നമ്മള്‍ ചെയ്ത പ്രവർത്തിയും, ആ പ്രവർത്തിയുടെ ഫലവും നമ്മുടെ അബോധ മനസ്സിൽ സൂക്ഷ്മ രൂപമായി മാറുന്നു. ഈ സൂക്ഷ്മ രൂപമാണ് “കർമ്മം”. ആധുനിക ലോകത്തിലെ ഒരു ഉപമ ഉപയോഗിക്കുകയാണെങ്കിൽ, കമ്പ്യൂട്ടറിന്‍റെ ഹാർഡ് ഡിസ്‌കിൽ വിവരങ്ങളും, ചിത്രങ്ങളും, ശബ്ദങ്ങളും ഒക്കെ അരൂപികളായ ഫയലുകളായി സൂക്ഷ്മരൂപത്തിൽ ശേഖരിക്കുന്നത് പോലെ ആണിത്. ഒരു പടുകൂറ്റൻ ആൽ മരത്തിനെക്കുറിച്ചുള്ള സർവ്വ വിവരങ്ങളും അതിന്‍റെ ചെറിയ വിത്തിനകത്ത്, അതിന്‍റെ ഡി.എൻ .എ ക്കകത്തു എങ്ങിനെ ആണോ സമാഹരിച്ച് വച്ചിരിക്കുന്നത് അതുപോലെ സൂക്ഷ്മമായിട്ടാണ് കർമ്മവും കർമ്മഫലവും നമ്മോടൊപ്പം നമ്മെ പിന്തുടരുന്നത്. വരാൻ പോകുന്ന മരം എങ്ങിനെ ആയിത്തീരണം എന്നതിനെക്കുറിച്ചുള്ള സർവ്വ വിവരങ്ങളും ആ വിത്തിനകത്തു ഉണ്ട്. ഒരു കോഴി മുട്ട വിരിഞ്ഞാല്‍ ഒരു കോഴിമാത്രമേ അതില്‍ നിന്നും പുറത്തു വരുകയുള്ളൂ. ആ കോഴിയുടെ നിറം, ആകൃതി, രൂപം, ശബ്ദം ഇതെല്ലാം ആ കോഴിമുട്ടക്കകത്ത് അരൂപമായി, നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമല്ലാത്ത വിധത്തില്‍ ആലേഘനംചെയ്തിരിക്കുന്ന പോലെ തന്നെയാണ്, പ്രകൃതിയുടെ സ്വന്തം വിവര സാങ്കേതിക വിദ്യയിലൂടെ നമ്മുടെ കര്‍മ്മവും, കര്‍മ്മ ഫലങ്ങളും നമ്മെ കടുകിട വ്യത്യാസമില്ലാതെ ജന്മജന്മാന്തരങ്ങളായി പിന്തുടരുന്നത്. എന്താണ് കര്‍മ്മം എന്നും, അതിന്‍റെ പ്രവര്‍ത്തന രീതികളും നിയമങ്ങളും എന്താണെന്നും മനസ്സിലാക്കി അതനുസരിച്ചു ജീവിതവും നമ്മുടെ പ്രവര്‍ത്തന രീതികളും ചിട്ടപ്പെടുത്തേണ്ടത്‌ വളരെ ആവശ്യമാണെന്ന് കാണാം. കർമ്മം നമുക്ക് അനുകൂലാത്മകവും പ്രതികൂലാത്മകവും ആകാം. അതായത്, ചില കർമ്മങ്ങള്‍ അഭിവൃദ്ധിയും, ആമോദവും നല്കുന്നതാകാം. മറ്റു ചില കര്‍മ്മങ്ങള്‍ അധോഗതിയും വേദനയും നൽകുന്നതും ആകാം. ഏറ്റവും പ്രധാനപ്പെട്ട കർമ്മ നിയമം എന്നത് “നിങ്ങൾ വിതക്കുന്നത് നിങ്ങൾ കൊയ്യും” എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സങ്കല്പം ലോകത്തിലുള്ള സകല നാടുകളിലും ജനസഞ്ചയങ്ങളിലും ഉള്ളതായി നമുക്ക് കാണാം. നല്ല പ്രവർത്തികൾക്ക് നല്ല ഫലം എന്നും ചീത്ത പ്രവർത്തികൾക്ക് ചീത്ത ഫലം എന്നും ലോകത്തിൽ മിക്കവാറും എല്ലാവരും തന്നെ വിശ്വസിക്കുന്നു. നല്ല പ്രവർത്തികൾ ആത്മാവിനെ ശുദ്ധികരിക്കും എന്നും ചീത്ത പ്രവർത്തികൾ ആത്മാവിനെ മലിനപ്പെടുത്തും എന്നാണു സാമാന്യമായ പൊതുജന വിശ്വാസം, സാർവലൗകികമായി തന്നെ. അതുതന്നെ ഈ തത്വത്തിന്‍റെ സാധുത ചൂണ്ടിക്കാണിക്കുന്നു. കർമ്മ പാശം നമ്മുടെ തന്നെ ജീവിതവും നമ്മുടെ ചുറ്റുമുള്ള ജീവിതവും അവധാനതയോടെ ശ്രദ്ധിച്ചാൽ പൊരുത്തക്കേടുകൾ എന്ന് തോന്നാവുന്ന ചില വസ്തുതകൾ നമ്മുടെ ശ്രദ്ധയിൽ വന്നേക്കാം. പലരും ജീവിതത്തിൽ രോഗം, ദാരിദ്ര്യം, അക്രമങ്ങൾ, കലഹങ്ങൾ, ശിഥിലമായ ബന്ധങ്ങൾ എന്ന് തുടങ്ങി വൈവിദ്ധ്യമാർന്ന രീതികളിൽ കഷ്ടപ്പെടുന്നത് കാണാം. മറ്റുചിലരാകട്ടെ, ജീവിതത്തിലൂടെ ഏറെക്കുറെ അനായാസേന കടന്നുപോകുന്നു. ദുർമാർഗ്ഗികളും, അധർമ്മികളും ആയി ജീവിക്കുന്ന പലരും പ്രായേണ ഭൗതികമായ സുഖ സമൃദ്ധിയിൽ കഴിയുന്നതായി കാണാം. എന്നാൽ അദ്ധ്വാന ശീലരും, സത്യസന്ധരും, ധർമ്മിഷ്ഠരും ആയ പലരും പരാജയം മാത്രം ജീവിതത്തിൽ ഏറ്റുവാങ്ങുന്നതും കാണാം നമുക്ക്. നമ്മൾ തന്നെ പലപ്പോഴും ചിന്തിച്ചിട്ടില്ലേ, “എനിക്ക് എന്തിനു ഇങ്ങിനെ വന്നു “, എന്ന്. ആത്മീയമായി വളരെ അധികം വളർന്ന്‌, മറ്റുള്ളവർക്ക് രോഗശാന്തി നൽകിയിട്ടുള്ള പലവിശിഷ്ട വ്യക്തികൾ പോലും സ്വയം രോഗാതുരരായിട്ടുള്ള കാര്യം നമ്മൾ വായിച്ചിട്ടുണ്ടാകുമല്ലോ? ക്രിസ്തു ദേവന്‍ കുരിശ്ശില്‍ തറക്കപ്പെട്ടു. കൃഷ്ണ ഭഗവാന്‍ വേടന്‍റെ ശരം ഏറ്റാണ് ഇഹലോകവാസം വെടിയുന്നത്. അങ്ങിനെ സാമാന്യ ബുദ്ധിക്കു വിശദീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള കാഴ്ചകളാണ് നമ്മൾ കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങിനെ? സനാതന ധർമ്മം പറഞ്ഞു തരുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. വ്യക്തിഗതമായ കർമ്മ നിയമങ്ങളും സാമൂഹികമായ കർമ്മ നിയമങ്ങളും അനുസരിച്ചാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതാനുഭവങ്ങൾ ഉരുത്തിരിയുന്നത് എന്നാണു സനാതന ധർമ്മം പറയുന്നത്. അതായത്, ഓരോ വ്യക്തിക്കും കർമ്മ നിയമങ്ങൾ ബാധകമാണ്. വ്യക്തിഗതമായി മാത്രമല്ല കർമ്മ നിയമങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നത്. ഓരോ കുടുംബത്തിനും, ഓരോ സമൂഹത്തിനും, ഓരോ രാജ്യത്തിനും, പൊതുവായിട്ടും കർമ്മ നിയമങ്ങൾ രൂപീകൃതമാകുന്നുണ്ട്. അതുകൊണ്ടു തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനസമൂഹങ്ങളുടെ കാര്‍മ്മികമായ ബന്ധനങ്ങൾ ഒരു വ്യക്തിയേയും ബാധിക്കും എന്നര്‍ത്ഥം. കർമ്മ നിയമങ്ങൾ എന്താണെന്നും, എങ്ങിനെയാണ് അവ പ്രവർത്തിക്കുന്നത് എന്നും ശരിയായ രീതിയിൽ മനസ്സിലാക്കുന്നത് ജീവിതാനുഭവങ്ങളുടെ കാഠിന്യം കുറയ്ക്കുവാനും, പുതിയതായി കർമ്മ നിയമ ലംഘനങ്ങൾ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാനും വളരെ ആവശ്യമാണ്. എങ്ങിനെ ആണ് കർമ്മം രൂപീകൃതമാകുന്നത്? നമ്മൾ എന്ത് പ്രവർത്തി ചെയ്താലും – അത് ചിന്തകള്‍ കൊണ്ടായാലും, ശരീരം കൊണ്ടായാലും, വാക്കുകൾ കൊണ്ടായാലും ശരി – അത് നമ്മുടെ അബോധമനസ്സിൽ വളരെ സൂക്ഷ്മമായ മുദ്രണങ്ങൾ നടത്തുന്നു. നമ്മൾ തുടർച്ചയായി ഈ പ്രവർത്തികൾ ആവർത്തിക്കുമ്പോൾ, ഈ മുദ്രണങ്ങൾ പൂർവ്വാധികം ശക്തിമത്താവുന്നു. വെള്ളക്കടലാസിൽ എഴുതിയ അക്ഷരങ്ങൾക്ക് മുകളിലൂടെ വീണ്ടും വീണ്ടും അതേ അക്ഷരങ്ങൾ എഴുതുമ്പോൾ, അവ എങ്ങിനെ പൂർവ്വാധികം തെളിഞ്ഞു വരുന്നുവോ, അതുപോലെ ആണ് ഇതും. അങ്ങിനെ ആ മുദ്രണങ്ങൾ ഓരോ ആവർത്തനത്താലും കൂടുതൽ കൂടുതൽ ബലവത്തായി വന്ന്, ആ മുദ്രണത്തിന്‍റെ ഊർജ്ജപ്രവാഹം തടയാൻ ആവാതെ, അതേ പ്രവർത്തികൾ നമ്മുടെ ബോധമനസ്സിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ നാം സ്വയം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്ന ഒരു നിലയിൽ എത്തും. ഈ മുദ്രണങ്ങളെ സംസ്കൃതത്തിൽ “സംസ്കാര” എന്നു പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ പ്രവർത്തികളാൽ സംസ്കാര മുദ്രണങ്ങൾ ഉണ്ടാവുകയും, തുടര്‍ന്ന്, നമ്മുടെ പ്രവർത്തികളെ സൂക്ഷമമായ ഈ സംസ്കാര മുദ്രണങ്ങൾ വീണ്ടും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു വിഷമ വൃത്തമാണ്. പ്രവർത്തി വീണ്ടും മുദ്രണങ്ങൾ ഉണ്ടാക്കുന്നു, മുദ്രണങ്ങൾ വീണ്ടും പ്രവർത്തിയെ ഉണ്ടാക്കുന്നു. ഈ പരിവൃത്തിയുടെ അനിവാര്യതയാണ് പ്രധാനമായ മറ്റൊരു കർമ്മ നിയമം. നിത്യജീവിതത്തിൽ ഈ പരിവൃത്തിയുടെ ഉദാഹരണങ്ങൾ നിരവധിയാണ്. മദ്യപാനം, പുകവലി, നുണ പറയല്‍, വൈകി ഉറങ്ങൽ, വൈകി എഴുനേൽക്കൽ, തർക്കുത്തരം പറയൽ, രതി വൈകൃതങ്ങള്‍, കോപം, വൈരാഗ്യം, പരദൂഷണം, മൊബൈൽ ഫോണും വാട്സ്ആപ്പ് ഉപയോഗങ്ങളും ഇതെല്ലാം ചെറിയ തോതിൽ ആരംഭിച്ച് എങ്ങിനെ ഇക്കാര്യത്തിലെല്ലാം തികഞ്ഞ ആസക്തി ഉള്ളവരായി മാറുന്നു എന്ന് ആലോചിക്കുക. ന്യൂനതയുടെ കാര്യത്തിൽ മാത്രമല്ല, നന്മയുടെ കാര്യത്തിലും ഈ പരിവൃത്തികൾ കൃത്യമായി നടക്കുന്നത് കാണാം. കൃത്യനിഷ്ഠ, സൗമ്യ സംഭാഷണം, കണക്കുകൾ സൂക്ഷിക്കൽ, സംഗീത അഭ്യാസങ്ങൾ, ശരിയായ ആഹാര രീതികളുടെ നിഷ്ഠ എന്നു തുടങ്ങി സകാരാത്മകമായ കാര്യങ്ങളിലും ഈ പരിവൃത്തികൾ ഒരുപോലെ ഫലവത്തായി പ്രവർത്തിക്കുന്നു എന്ന് നമുക്കറിയാം. നല്ല ശീലങ്ങളും ചീത്ത ശീലങ്ങളും ഉണ്ടാകുന്നത്‌ ഈ പരിവൃത്തികള്‍ മൂലമാണ്. കാണാപാഠം പഠിക്കുന്നതും ഇതേ ആവര്‍ത്തനങ്ങളിലൂടെ തന്നെ ആണ്. മൂന്നു വിവിധ തരത്തിലുള്ള കര്‍മ്മങ്ങള്‍ കര്‍മ്മങ്ങള്‍ മൂന്നു വിധത്തിലാണ് ഉള്ളത്. (1) സഞ്ചിത കര്‍മ്മം: ജന്മ ജന്മാന്തരങ്ങളായി നമ്മള്‍ സൃഷ്ടി ച്ച് ശേഖരിച്ചു വച്ചിരിക്കുന്ന കര്‍മ്മത്തിന്‍റെ വിത്തുകളാണ് സഞ്ചിത കര്‍മ്മം. ഇനിയും മുളക്കാത്ത, ഭാവിയില്‍ മുളക്കാന്‍ കാത്തിരിക്കുന്ന വിത്തുകളാണ് അവ. യോഗശാസ്ത്രത്തില്‍ അവയെ അമ്പുകള്‍ സൂക്ഷിക്കുന്ന ആവനാഴി ആയിട്ടാണ് ഉപമിക്കാറുള്ളത്. (2) പ്രാരബ്ധ കര്‍മ്മം: ജനിച്ചു കഴിഞ്ഞാല്‍ മരണം കഴിയുന്നതുവരെ ഉള്ള അനുഭവങ്ങളാണ് പ്രാരാബ്ധ കര്‍മ്മം. അത് സജീവമായി കഴിഞ്ഞ കര്‍മ്മങ്ങള്‍ ആണ്. വിത്ത് മുളച്ചു കഴിഞ്ഞു. ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തു വിട്ടു കഴിഞ്ഞു. ശരം അതിന്‍റെ സഞ്ചാര പഥത്തിലെ പ്രയാണത്തിലാണ്. ഇനി അത് തിരികെ എടുക്കാനാകില്ല. അനുഭവിച്ചു തന്നെ അവസാനിക്കണം. അതാണ്‌ പ്രാരാബ്ധ കര്‍മ്മം. (3) ക്രിയാമാന കര്‍മ്മം: മറ്റൊരു കര്‍മ്മമായി മാറാന്‍ എല്ലാ സാദ്ധ്യതയും ഉള്ള ചിന്ത, വാക്ക്, പ്രവർത്തി ഇവയാണ് ക്രിയാമാന കര്‍മ്മം. അതായതു ആ ഒരു പ്രവർത്തി (ക്രിയ) ഇനിയും ഒരു വിത്തായി തീര്‍ന്നിട്ടില്ല. പ്രവർത്തി ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍, അത് മറ്റൊരു പുതിയ കര്‍മ്മത്തിന്‍റെ വിത്താകും. യോഗശാസ്ത്രത്തിലെ ഉപമ ഉപയോഗിച്ചു പറഞ്ഞാല്‍, ആവനാഴിയില്‍ സൂക്ഷിക്കാനും എടുത്ത് എയ്യാനും ഒരു ശരം നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടില്ല. പക്ഷേ ശരം നിര്‍മ്മിക്കാനുള്ള സര്‍വ്വ അസംസ്‌കൃത പദാര്‍ത്ഥങ്ങളും തയ്യാറാണ്. നിര്‍മ്മിക്കുകയോ നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യാം. അതായത് എങ്ങിനെയാണ് പുതിയ കര്‍മ്മങ്ങള്‍ സൃഷ്ടി ക്കപ്പെടുന്നത് എന്ന് മനസ്സിലാക്കി, അങ്ങിനെ സൃഷ്ടി ക്കപ്പെടാന്‍ ഇടവരാത്ത വിധം ജീവിതാനുഭാവങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ ക്രിയാ മാന കര്‍മ്മങ്ങള്‍ ഇല്ലാതാകും. അത്തരം തിരിച്ചറിവില്ലാതെ ജീവിച്ചാല്‍ നമ്മുടെ ഒരു പ്രവർത്തിയും ഓരോ പുതിയ വിത്തായി മാറും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത് ഒരു പുതിയ ശരമായി മാറി ആവനാഴിയിലേക്ക് പോയി സഞ്ചിത കര്‍മ്മമായി മാറും. ജന്മവും പുനര്‍ജന്മവും യോഗശാസ്ത്രം അനുസരിച്ച് നമ്മുടെ ജന്മം, മാതാപിതാക്കന്മാര്‍, കുടുംബം, ജോലി, ജീവിത സാഹചര്യങ്ങള്‍, വിവിധങ്ങളായ ജീവിതാനുഭവങ്ങള്‍, ആരോഗ്യ നിലവാരം, മരണം എന്നുവേണ്ട ജീവിതത്തിലെ നമ്മുടെ മുഴുവന്‍ അനുഭവങ്ങളേയും രൂപപ്പെടുത്തുന്നതും, ആ അനുഭവങ്ങളുടെ തീവ്രത കൂടുകയും കുറയുകയും ഒക്കെ ചെയ്യുന്നതും, അതുവരെ നമ്മള്‍ ആര്‍ജ്ജിച്ച കര്‍മ്മമനുസരിച്ചാണ്. കൂടുതല്‍ മനസ്സിലാക്കി വരുമ്പോള്‍ നമുക്ക് അറിയുവാന്‍ കഴിയും, ജീവിതം എന്ന് പറയുന്നത്, നമ്മുടെ ചുറ്റും കാണുന്ന ജനനമരണങ്ങള്‍ക്ക് ഉള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല എന്ന്. ജനിക്കുകയും മരിക്കുകയും ചെയ്യുന്ന, എണ്ണിയാല്‍ തീരാത്ത രൂപഭാവങ്ങളോടു കൂടിയ, നമുക്കു ചുറ്റും കാണുന്ന സകല ജീവിതങ്ങള്‍ക്കെല്ലാം അപ്പുറം, അനശ്വരവും, സര്‍വ്വ വ്യാപകവും, ആദ്യാവസാനമില്ലാത്തതും ആയ ഒരു ബ്രഹൃത് ജീവന്‍റെയും ബുദ്ധിയുടെയും നിത്യ സാന്നിദ്ധ്യമുള്ള ഒരു വലിയ ഏക ജീവന്‍ ഉണ്ട്. ആ വലിയ ഏക ജീവന്‍ സര്‍വ്വതിനും അതീതമായ ഒന്നാണെന്ന് മാത്രമല്ല, എല്ലാ രൂപങ്ങളുടേയും അഗാധതയില്‍ അവയുടെ ഉള്ളിന്‍റെ ഉള്ളിലെ അദൃശ്യമായ, അനശ്വരമായ സത്തയും കൂടിയാണ് അത്‌. ജനിക്കുകയും അനുഭവിക്കുകയും മരിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ ഈ ചെറിയ ‘സ്വകാര്യ വ്യക്തി” ജീവിതം സംഭവിക്കുന്നത്‌ ആ വലിയ ഏക ജീവനിലാണ്. ആ വലിയ ഏക ജീവന്‍ ഒരു പുസ്തകമായി സങ്കല്‍പ്പിച്ചാല്‍, നമ്മുടെ ജനന-അനുഭവ-മരണ സഹിതമുള്ള ഈ ചെറിയ ജീവിതം, ആ പുസ്തകത്തിലെ ഒരു പേജു മാത്രമാണ്. ഇതാണ് ജന്മ-പുനര്‍ജന്മ പ്രക്രിയയുടെ കാല ദേശാതീതമായ പ്രസക്തി. ഈ ജന്മത്തിനു മുന്‍പും നൂറു കണക്കിന് ജന്മങ്ങള്‍ നമ്മള്‍ ഓരോരുത്തരും ജനിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, മരിച്ചിട്ടുണ്ട്. ഓരോ ജന്മത്തിലും, നമ്മള്‍ നമ്മുടെ ചിന്തകളും, വാക്കുകളും പ്രവൃര്‍ത്തികളും കൊണ്ട് പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമായി, അറിഞ്ഞോ അറിയാതേയോ, “ക്രിയ”കള്‍ ചെയ്ത് “കര്‍മ്മ”ങ്ങള്‍ സൃഷ്ടി ച്ചിട്ടുണ്ട്. ആ കര്‍മ്മങ്ങള്‍ ഊര്‍ജ്ജം സ്വീകരിച്ച് വീണ്ടും ജന്മാനുഭവമരണങ്ങളായി വന്ന് പോകുന്നു, വന്ന് പോയിക്കൊണ്ടേ ഇരിക്കുന്നു ഇപ്പോഴും.
കൊച്ചി: മോഡലായ 19കാരി പെണ്‍കുട്ടിയെ ഓടുന്ന വാഹനത്തില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ നടത്തിയത് ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചത്. എട്ട് സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ഫോണ്‍ അടക്കമുള്ളവ വരും ദിവസങ്ങളില്‍ പരിശോധിക്കും. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുദീപ് ഇരയുടെ സുഹൃത്ത് ഡോളി എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മുൻപ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. Don't Miss വിഴിഞ്ഞം സമരം പിന്‍വലിച്ചു; പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സമരസമിതി ‘മുഖ്യമന്ത്രിക്ക് എന്തുപറ്റി? ചർച്ചയ്ക്ക് തയാറാകാത്തത് ലജ്ജാവഹം; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’: രമേശ് ചെന്നിത്തല ‘പ്രധാന പ്രശ്നം പുനരധിവാസം, മത്സ്യത്തൊഴിലാളികളുടേത് കടുത്ത ദുരിതം, മുഖ്യമന്ത്രി ചർച്ച നടത്തണം’; പ്രശ്നം... ‘മഞ്ഞക്കുറ്റി കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്‍റെ വികസനം’; എം വിന്‍സന്‍റ് എംഎല്‍എ |...
കുട്ടികൾ പറയുന്നത് സത്യമാണെന്ന് ഹലീമയ്ക്കും ഹാരിസിനും ബോധ്യമായി. കാര്യങ്ങളുടെ പരിണതിയെക്കുറിച്ചോർത്ത് ഇരുവരും ആധിപൂണ്ടു. തങ്ങളുടെ വളര്‍ത്തു മകന് പിശാചുബാധയുണ്ടായോ, മന്ത്രങ്ങളുപയോഗിച്ച് ആരെങ്കിലും മയക്കിയോ, അതൊ, ഏതെങ്കിലും ദുരാത്മാക്കള്‍ അവനെ ഗ്രസിച്ചുവോ? സരളചിത്തനായ ഹാരിസ് സംശയിച്ചു. കുട്ടിയെ അവന്റെ മാതാവിന്റെ അടുത്തെത്തിക്കാനായി ഇനി കാത്തുനില്‍ക്കേണ്ടതില്ലെന്ന് അയാള്‍ പത്‌നിയോട് പറഞ്ഞു. അവനെയാവേശിച്ച ഭൂതത്തിന്റെ പ്രഭാവം തെളിഞ്ഞു വരുന്നതിനു മുൻപ് അങ്ങനെ ചെയ്യുന്നതാവും നന്നാവുക, പൊയ്‌പ്പോയ അനുഗൃഹീത കാലത്തിന്റെ നന്മകളോര്‍ത്ത് ഇരുവരും നെടുവീര്‍പ്പിട്ടു. ബാലനെയുമായി ഹലീമ ഒരിക്കല്‍ക്കൂടി മക്കയിലെത്തി. പെട്ടെന്നുള്ള തന്റെ മനംമാറ്റത്തിനുള്ള കാരണം ആമിനയെ അറിയിക്കേണ്ടെന്ന് അവൾ മനസ്സിലുറപ്പിച്ചിരുന്നു. എന്നാൽ, നിനച്ചിരിക്കാത്ത നേരത്ത് മകൻ വീട്ടിലേക്കു മടങ്ങിയെത്തിയതു കണ്ട് ആമിന പകച്ചു. അവൾ പേര്‍ത്തും പേര്‍ത്തും ചോദിച്ചപ്പോള്‍ ഹലീമ കാര്യം തുറന്നു പറഞ്ഞു. കഥ വിസ്തരിച്ചു കേട്ടപ്പോൾ ആമിന അതൊട്ട് കാര്യമാക്കിയുമില്ല. ഹലീമയുടെ ഭയപ്പാടുകള്‍ അവര്‍ ലളിതമാക്കി തള്ളി. ഇരുൾമുറ്റിയ ഘനാന്ധരാവിനൊടുവിൽ പുലരിയുടെ ഈറ്റുനോവ് വന്നെത്തുമെന്ന പ്രതീക്ഷ രാവിനെ സഹിക്കാൻ അവളെ പ്രാപ്തയാക്കിയിരുന്നു. ”ഏതോ വലിയ കാര്യം എന്റെ ഓമനയെ കാത്തുകിടക്കുന്നു.” അവൾക്കുറപ്പായിരുന്നു. അപ്പോഴേക്കും, ഹലീമയുടെ മനസ്സ് മാറിക്കഴിഞ്ഞിരുന്നു; ആമിനയുടേയും. മകനെ തിരികെ കൊണ്ടുപോകുന്നുവെന്ന് ഹലീമ അറിയിച്ചപ്പോള്‍ ആമിന പറഞ്ഞു, ”വേണ്ട, അവനെ എന്റെ അടുത്തുതന്നെ വിട്ടേക്കൂ.” പിന്നീടങ്ങോട്ട് ബാലന് ആനന്ദപ്രഹര്‍ഷങ്ങളുടെ മൂന്നു വര്‍ഷങ്ങള്‍. കഅ്ബയുടെ മടിത്തട്ടില്‍, ആമിനയുടെ സ്‌നേഹപ്പടര്‍പ്പില്‍, അബ്ദുല്‍ മുത്തലിബിന്റെ ലാളനയില്‍ ഉമ്മുഅയ്മൻ എന്ന ബറക:യുടെ വാത്സല്യധാരയില്‍, പിതൃവ്യന്മാരുടെ സശ്രദ്ധമായ കണ്‍വെട്ടത്തില്‍, പിതൃസഹോദരിമാരുടെ കണിശമായ ശ്രദ്ധയില്‍, എണ്ണമറ്റ പിതൃവ്യപുത്രരുടെ ചങ്ങാത്തത്തില്‍… അങ്ങനെ, മക്കയുമായുള്ള മുഹമ്മദിന്റെ പുനസ്സമാഗമത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങള്‍ നിറങ്ങള്‍ നിറഞ്ഞതായി. കളിക്കൂട്ടുകാരില്‍ അവനേറ്റവും അടുപ്പവും സ്‌നേഹവും ചങ്ങാത്തവും ആരോടായിരുന്നുവെന്നൂഹിക്കാമോ? അല്ലെങ്കിൽ വേണ്ട, ഊഹിക്കുകയൊന്നും വേണ്ട, പറയാം, പിതൃവ്യനും സമപ്രായക്കാരനുമായ ഹംസയോടുതന്നെ. പിന്നെ ഹംസയുടെ അനുജത്തി സഫിയ്യയോടും; ആമിനയുടെ പിതൃവ്യപുത്രി ഹാലയുടെ മക്കള്‍. പഴയ ഇരട്ട വിവാഹത്തിന്റെ തെളിമയാര്‍ന്ന ദൃശ്യം മക്കക്കാരുടെ ഓര്‍മകളുടെ അറകളില്‍ തരിമ്പും മങ്ങാതെ കിടക്കുന്നുണ്ട്. അബ്ദുല്ലയും ആമിനയും തമ്മിൽ വിവാഹിതരായ അതേദിവസമാണ് ഹാല അബ്ദുല്‍ മുത്തലിബിന്റെ ധര്‍മദാരമാകുന്നത്. ആറു വയസ്സുള്ള മകനെയുമായി യഥ്‌രിബിലുള്ള തന്റെ മാതുലരെ സന്ദര്‍ശിക്കാനുള്ള തീരുമാനം ആമിന എടുത്തത് പെട്ടെന്നായിരുന്നു. മക്കയില്‍ നിന്ന് ഉത്തരപഥത്തിലൂടെ യാത്ര തിരിച്ച സാര്‍ത്ഥവാഹക സംഘത്തോടൊപ്പം രണ്ടൊട്ടകങ്ങളുടെ പുറത്തായി മൂവര്‍ സംഘം യാത്രയായി; ആമിന ഒരൊട്ടകത്തിന്റെ പുറത്തും, മുഹമ്മദും വിശ്വസ്തയായ അടിയാത്തിപ്പെണ്ണ് ഉമ്മുഅയ്മനും മറ്റൊരൊട്ടകത്തിന്റെ പുറത്തും. കൃപാനിധികളായ രണ്ട് മാതൃഹൃദയങ്ങളുടെ വാത്സല്യ പിയൂഷ പ്രവാഹത്തിൽ കുട്ടി പുളകംകൊണ്ടു. അവര്‍ യഥ്‌രിബ് മരുപ്പച്ചയിലെത്തി, ഇന്നോളം കണ്ടിട്ടില്ലാത്ത ലോകം കണ്ടു. അവന്റെ പിതാവ് മുൻപിവിടം സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെവെച്ചാണ് അദ്ദേഹം മരണമടഞ്ഞത്. കുട്ടി, മാതാവുമൊത്ത് സ്വന്തം പിതാവിന്റെ കബ്‌റിടം സന്ദര്‍ശിച്ചു. നല്ലവനായ പിതാവിനെക്കുറിച്ച് മാതാവ് പകർന്നുനൽകിയിരുന്ന ചിത്രങ്ങള്‍ അവന്റെ മനസ്സിലൂടെ ഓരോന്നോരോന്നായി കടന്നു പോയിരിക്കണം. അനാഥനായിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് ശരിക്കും അവൻ ഈ യാത്രയിൽ മനസ്സിലാക്കിയിരിക്കണം. അതിനാലാകണം പ്രവാചകന്റെ പിൽക്കാല കഥാകഥനങ്ങളിൽ ഈ യാത്ര കടന്നുവരാറുണ്ടായിരുന്നതും. ഖസ്‌റജികളായ നജ്ജാര്‍ ഗോത്രത്തിലെ സമപ്രായക്കാരുമൊത്ത് അവൻ കളികളിലേര്‍പ്പെട്ടു. അവര്‍ അവനെ നീന്താൻ പഠിപ്പിച്ചു; പട്ടം പറത്തുന്നതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. അവർക്കിടയിൽ ഒരു മാസം കടന്നുപോയതറിഞ്ഞില്ല. ഖസ്റജികളിലെ ഇളമുറക്കാരേ, ആകുലതകളും ഒറ്റപ്പെടുത്തലുകളും നിറഞ്ഞ ഈ ബാലന്റെ വരുംകാലങ്ങളില്‍ നിങ്ങളായിരിക്കും അവന് സഹായമായി നിലകൊള്ളുകയെന്ന് ആരറിഞ്ഞു! കൊച്ചുസംഘം മടക്കയാത്രയാരംഭിച്ചു. പക്ഷേ, ദൈവത്തിന്റെ വിധി നടപ്പിലായേ തീരൂ. വിധി, അതെഴുതാനും തിരുത്താനുമുള്ള അവകാശം അവനു മാത്രം. അവര്‍ യാത്ര തിരിച്ച് അധികം കഴിയും മുമ്പേ അബ്‌വാ ദേശത്തുവെച്ച് ആമിന രോഗഗ്രസ്തയായി. ബാലൻ ഈ ലോകത്ത് വരുന്നതിനു മുൻപ് അവന്റെ പിതാവും ഇങ്ങനെ രോഗിയായിട്ടുണ്ട്. രണ്ടു സംഭവങ്ങളും തമ്മില്‍ അത്ഭുതകരമായ സാമ്യവുമുണ്ട്. ഇവിടെ, ഈ മരുഭൂമിയുടെ വിജനതയില്‍ കാറ്റുപോലും ചിറകനക്കുന്നില്ല. അഗാധമായ നിശ്ശബ്ദത. മരണം അവനില്‍ നിന്ന് സ്വന്തം ഉമ്മയെ തട്ടിയെടുത്തുകഴിഞ്ഞു. അഥവാ, ഉമ്മയുടെ സ്‌നേഹോഷ്മളമായ നെഞ്ചിൽനിന്ന് നിന്ന് അവനെ പറിച്ചുമാറ്റിയിരിക്കുന്നു. അങ്ങനെ, ഏൽപ്പിക്കപ്പെട്ട അമാനത്ത് ലോകത്തിനു കൈമാറി അബ്ദുല്ലയും ആമിനയും അവരവരില്‍ നിക്ഷിപ്തമായ കടമകള്‍ നിര്‍വഹിച്ച് കാലയവനികക്കുള്ളിലേക്ക് അന്തര്‍ധാനം ചെയ്തു. ഇരട്ട അനാഥത്വത്തിന്റെ ദാക്ഷിണ്യമില്ലാത്ത പ്രഹരത്തിൽ എന്ത് സംഭവിച്ചു എന്നറിയാതെ മുഹമ്മദ് ഏങ്ങിയേങ്ങിക്കരഞ്ഞു. മണൽതിട്ടകൾക്കു പിറകെ മണൽതിട്ടകളായി പച്ചപ്പൊഴിഞ്ഞ നരച്ച മരുഭൂമി ദൂരെ ചക്രവാളസീമകളിലേക്ക് ചേർന്ന് പരന്നു കിടന്നു. സാന്ത്വനം പകരാനായി അതിഥികളാരും വന്നെത്താനില്ലെന്ന ബോധത്തില്‍, ഉമ്മുഅയ്മൻ തനിക്കാവും വിധം കുഞ്ഞുമനസ്സിന്റെ മാറാവൃണങ്ങളിലുമ്മ വെച്ചു. ”എന്റെ കുഞ്ഞേ, നിന്റെ നഷ്ടം നികത്താൻ ആര്‍ക്കുമാവില്ല, എന്നാകിലും പോകാതെ വയ്യല്ലോ”, ദുരിതങ്ങള്‍ നിലവിളിയുയര്‍ത്തുന്ന കാലത്തെയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു. സാന്ത്വനത്തിന്റെ ഏക അടയാളമായി ആകാശത്തിന്റെ അതിരിൽ ഒരു ചന്ദ്രക്കല ദിക്ക് നിറഞ്ഞുനിന്നുവോ! ദുഃഖത്തിന്റെ അഗാധ സാഗരങ്ങളുടെ അശാന്ത തിരമാലയിലേറി ഉമ്മുഅയ്മനും മുഹമ്മദും ഒരു കച്ചവട സംഘത്തോടൊപ്പം മക്കയിലെത്തി. തോളിൽ തലചായ്ച്ചു കിടന്ന അനാഥയുടെ ഹൃദയത്തിൽ നിന്ന് തുളുമ്പിയ തേങ്ങലും കണ്ണിൽ നിന്ന് തൂവിയ നനവും ഉമ്മുഐമൻ അനുഭവിക്കുന്നുണ്ടായിരുന്നു. വിഷാദസങ്കുലമായ വിവരങ്ങളറിഞ്ഞ് അബ്ദുല്‍ മുത്തലിബ് മകനെ വാരിപ്പുണർന്നുമ്മവെച്ചു. മൃതിപ്പെട്ട സ്വജനങ്ങളുടെ ഓർമ്മയിൽ നനവൂറിയ കണ്ണുകൾ ആരും കാണാതെ തലപ്പാവിൻ തുമ്പുകൊണ്ട് വയോധികൻ തുടച്ചു. പുത്രൻ അബ്ദുല്ല ജീവിച്ചിരുന്നപ്പോള്‍ അവനോട് തനിക്കുണ്ടായിരുന്ന പ്രത്യേക സ്‌നേഹധാര നേരത്തെതന്നെ അബ്ദുല്ലയുടെ പുത്രനിലേക്ക് ചാലുകീറി തിരിച്ചുവിട്ടിരുന്നുവല്ലോ. ഉമ്മുഅയ്മന്റെ പരിപൂര്‍ണമായ പരിലാളനയിലാണ് പിന്നീടങ്ങോട്ട് മുഹമ്മദ് വളരുന്നത്. അവള്‍ ചുരത്തുന്ന സ്‌നേഹം മുഴുവൻ അവനുമാത്രം. ബാദിയയിൽ നിന്ന് തിരിച്ചു വന്നതുമുതല്‍ അവന്റെ ഒരു കാര്യത്തിലും അവള്‍ വീഴ്ചവരുത്തിയിട്ടില്ല. ആരംഭിച്ചു കഴിഞ്ഞ തന്റെ ജീവിത യാത്രയില്‍ സൂര്യതേജസ്സായി വെളിച്ചം പരത്തിനിന്ന ഉമ്മയുടെ വിയോഗം തീര്‍ത്ത കൂരിരുളില്‍ നിഷ്പന്ദ നാളമുതിർത്ത കൈവിളക്കായി ഉമ്മുഅയ്മൻ അവന് മാതൃത്വത്തിന്റെ വെളിച്ചവും ചൂടുമേകി, അവന് ഉമ്മയായി. കുട്ടിയായും യുവാവായും അവൻ കൃപാര്‍ദ്രമായ അവളുടെ മാതൃസ്‌നേഹം ഏറ്റുവാങ്ങി. അവനുവേണ്ടി അവള്‍ ജീവിച്ചു; മറ്റൊന്നും അവളുടെ ശ്രദ്ധയില്‍ വന്നില്ല. വിവാഹ പ്രായമെത്തിയപ്പോള്‍ നാട്ടിലെ വര്‍ത്തകപ്രമുഖയെതന്നെ അവനുവേണ്ടി അവൾ കണ്ടെത്തി, അങ്ങനെയങ്ങനെ…… അന്നത്തെ അനാഥയ്ക്കുമേല്‍ പിന്നീട് അല്ലാഹുവിന്റെ അനുഗ്രഹവര്‍ഷമുണ്ടായി. കുട്ടി പിന്നീട് സർവ്വരാലും ആദരിക്കപ്പെടുന്ന ലോകനായകന്റെ കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും ജീവിതത്തിന്റെ പുലർക്കാലത്തനുഭവിച്ച ക്ലേശകാലത്ത് മാതൃമമതയുടെ തണൽ വിരിച്ചു നിന്ന ഈ ഉമ്മയെമറന്നില്ല. സ്‌നേഹവും കൃതജ്ഞതയും കരുണയും നിറഞ്ഞ സ്വരത്തില്‍ പ്രവാചകൻ പറഞ്ഞു. ”അവര്‍ എന്റെ കുടുംബാംഗമാണ്.”
തന്റെ ക്രിക്കറ്റ് ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയായിരുന്നു പ്രീതി സിന്റ സിനിമയില്‍ നിന്നും വിട്ടുനിന്നത്‌ 2002 - 2013 കാലത്ത് കരിയറില്‍ തിളങ്ങി നിന്ന സമീറ റെഡ്ഡി പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത് 2015ലായിരുന്നു തെന്നിന്ത്യന്‍ താരം അസിന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്‌ കാട്ടി ബാട്ടി എന്ന ചിത്രത്തിന്റെ പരാജയത്തിനുശേഷമായിരുന്നു ഇമ്രാന്‍ ഖാന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്‌ 2006 നു ശേഷം രാഹുല്‍ റോയിക്ക് കാര്യമായി സിനിമകളൊന്നും ലഭിച്ചിരുന്നില്ല 2001 ലാണ് ട്വിങ്കിള്‍ ഖന്ന സിനിമയില്‍ നിന്നും മാറി നിന്നത്. ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്ങാണ് ട്വിങ്കിള്‍ ചെയ്യുന്നത്‌ 2019ലാണ് സൈറ വാസിം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്നത്. തന്റെ മതപരമായ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു സൈറ സിനിമ വിട്ടത്‌
وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍۢ قُبُلًۭا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ﴿١١١﴾ volume_up share وَلَوْ أَنَّنَا നാമായിരുന്നെങ്കില്‍ نَزَّلْنَا നാം ഇറക്കി (യിരുന്നു) إِلَيْهِمُ അവരിലേക്കു الْمَلَائِكَةَ മലക്കുകളെ وَكَلَّمَهُمُ അവരോടു സംസാരിക്കുകയും ചെയ്തു الْمَوْتَىٰ മരണപ്പെട്ടവര്‍ وَحَشَرْنَا നാം ശേഖരിക്കുക (ഒരുമിച്ചു കൂട്ടുക)യും ചെയ്തു عَلَيْهِمْ അവര്‍ക്കു كُلَّ شَيْءٍ എല്ലാ വസ്തുക്കളും قُبُلًا കൂട്ടങ്ങളായി, കൂട്ടം കൂട്ടമായി مَّا كَانُوا അവര്‍ ഉണ്ടാകുകയില്ല, ആകുകയില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുക, വിശ്വസിക്കുവാൻ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു وَلَـٰكِنَّ പക്ഷേ أَكْثَرَهُمْ അവരില്‍ അധികവും يَجْهَلُونَ അറിയാതിരിക്കുന്നു (അജ്ഞരാണ്). നാം അവരിലേക്കു മലക്കുകളെ ഇറക്കിയെന്നിരുന്നാലും, മരണപ്പെട്ടവര്‍ അവരോടു സംസാരിക്കുകയും ചെയ്തു (വെന്നാലും). അവര്‍ക്കു (ദൃഷ്ടാന്തമായി) എല്ലാ വസ്തുക്കളെയും കൂട്ടംകൂട്ടമായി നാം ശേഖരിച്ചു (കൂട്ടി) കൊടുക്കുകയും ചെയ്തു (വെന്നാലും), അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) ആകുന്നതല്ല - അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ. പക്ഷേ, അവരിലധികമാളുകളും അറിയാതിരിക്കുകയാണ്. തഫ്സീർ : 111-111 View وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّۭا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍۢ زُخْرُفَ ٱلْقَوْلِ غُرُورًۭا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ﴿١١٢﴾ volume_up share وَكَذَٰلِكَ അപ്രകാരം, അതുപോലെ جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ പ്രവാചകനും عَدُوًّا ഒരു (ഓരോ) ശത്രുവെ شَيَاطِينَ അതായതു പിശാചുക്കളെ الْإِنسِ മനുഷ്യരിലെ وَالْجِنِّ ജിന്നിലെയും يُوحِي വഹ്യ് (രഹസ്യ ഭാഷണം) നല്‍കുന്നതാണു بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരിലേക്കു, ചിലരോടു زُخْرُفَ الْقَوْلِ മോടിവാക്കു, കൃത്രിമവാക്കു, തങ്കമൊഴി غُرُورًا വഞ്ചന (ചതി) യായിട്ടു, കൃത്രിമമായി وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ رَبُّكَ നിന്റെ റബ്ബു مَا فَعَلُوهُ അവരതു ചെയ്യുമായിരുന്നില്ല فَذَرْهُمْ അതിനാല്‍ അവരെ വിട്ടേക്കുക وَمَا يَفْتَرُونَ അവര്‍ കെട്ടിച്ചമക്കുന്നതിനെയും. അതുപോലെ, എല്ലാ പ്രവാചകന്‍മാര്‍ക്കും നാം ഓരോ ശത്രുവെ ഏര്‍പ്പെടുത്തിയിരിക്കുന്നു, അതായതു, മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കളെ, അവരില്‍ ചിലര്‍ ചിലരോടു [തമ്മതമ്മില്‍] വഞ്ചനയായി മോടിവാക്കു സ്വകാര്യബോധം നല്‍കിക്കൊണ്ടിരിക്കുകന്നതാണ്. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. ആകയാല്‍, അവരെയും, അവര്‍ കെട്ടിച്ചമക്കുന്നതിനെയും നീ (അങ്ങു) വിട്ടേക്കുക. وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ﴿١١٣﴾ volume_up share وَلِتَصْغَىٰ ചായുവാനും, മറിയുവാനും إِلَيْهِ അതിലേക്കു أَفْئِدَةُ ഹൃദയങ്ങള്‍ الَّذِينَ യാതൊരുവരുടെ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِالْآخِرَةِ പരലോകത്തില്‍ وَلِيَرْضَوْهُ അതവര്‍ തൃപ്തിപ്പെടുവാനും وَلِيَقْتَرِفُوا അവര്‍ പ്രവര്‍ത്തിച്ചു (സമ്പാദിച്ചു) ണ്ടാക്കുവാനും مَا യാതൊന്നു هُم അവര്‍ مُّقْتَرِفُونَ പ്രവര്‍ത്തിച്ചുണ്ടാക്കുന്നവരാണ്. പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്കു ചായുവാന്‍വേണ്ടിയും, അവരതു തൃപ്തിപ്പെടുവാന്‍വേണ്ടിയും, അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതു അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കുവാന്‍വേണ്ടിയുമാകുന്നു (അതു). തഫ്സീർ : 112-113 View أَفَغَيْرَ ٱللَّهِ أَبْتَغِى حَكَمًۭا وَهُوَ ٱلَّذِىٓ أَنزَلَ إِلَيْكُمُ ٱلْكِتَـٰبَ مُفَصَّلًۭا ۚ وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْلَمُونَ أَنَّهُۥ مُنَزَّلٌۭ مِّن رَّبِّكَ بِٱلْحَقِّ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ﴿١١٤﴾ volume_up share أَفَغَيْرَ اللَّـهِ അപ്പോള്‍ അല്ലാഹു അല്ലാത്തവരെയോ أَبْتَغِي ഞാന്‍ തേടുന്നു, അന്വേഷിക്കുന്നു حَكَمًا വിധികര്‍ത്താവായിട്ടു وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ أَنزَلَ إِلَيْكُمُ നിങ്ങളിലേക്കു അവതരിപ്പിച്ച, ഇറക്കിയ الْكِتَابَ (വേദ)ഗ്രന്ഥത്തെ مُفَصَّلًا വിശദീകരിക്കപ്പെട്ടതായിക്കൊണ്ടു وَالَّذِينَ യാതൊരു കൂട്ടരാവട്ടെ آتَيْنَاهُمُ അവര്‍ക്കു നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ) ഗ്രന്ഥം يَعْلَمُونَ അവരറിയും, അവര്‍ക്കറിയാം أَنَّهُ مُنَزَّلٌ അതു ഇറക്കപ്പെട്ടതാണെന്നു مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു بِالْحَقِّ യഥാര്‍ത്ഥ (മുറ) പ്രകാരം فَلَا تَكُونَنَّ അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുതു مِنَ الْمُمْتَرِينَ സന്ദേഹപ്പെടുന്നവരില്‍ (പെട്ടവന്‍). (പറയുക:) "അപ്പോള്‍, അല്ലാഹു അല്ലാത്തവരെയോ ഞാന്‍ വിധി കര്‍ത്താവായി (തേടി) അന്വേഷിക്കുന്നതു? അവനത്രെ, വിശദീകരിക്കപ്പെട്ട നിലയില്‍ നിങ്ങള്‍ക്കു വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുള്ളവന്‍ (എന്നിരിക്കെ)!" നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവരാകട്ടെ, അവര്‍ക്കറിയാം: അതു നിന്റെ റബ്ബിങ്കല്‍നിന്നു യഥാര്‍ത്ഥ പ്രകാരം ഇറക്കപ്പെട്ടതാണെന്നു. അതിനാല്‍, നിശ്ചയമായും, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്. തഫ്സീർ : 114-114 View وَتَمَّتْ كَلِمَتُ رَبِّكَ صِدْقًۭا وَعَدْلًۭا ۚ لَّا مُبَدِّلَ لِكَلِمَـٰتِهِۦ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿١١٥﴾ volume_up share وَتَمَّتْ പരിപൂര്‍ണ്ണമായിരിക്കുന്നു كَلِمَتُ വാക്കു, വചനം رَبِّكَ നിന്റെ റബ്ബിന്റെ صِدْقًا സത്യത്തിലും, (സത്യത്താല്‍ - സത്യം കൊണ്ടു) وَعَدْلًا നീതിയിലും (നീതിയാലും) لَّا مُبَدِّلَ മാറ്റം വരുത്തുന്ന (പകരമുണ്ടാക്കുന്ന) വരില്ല لِكَلِمَاتِهِ അവന്റെ വചന (വാക്കു - വാക്യ) ങ്ങള്‍ക്കു وَهُوَ السَّمِيعُ അവന്‍ കേള്‍ക്കുന്നവനത്രെ الْعَلِيمُ അറിയുന്നവന്‍. നിന്റെ റബ്ബിന്റെ വചനം സത്യത്തിലും, നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ക്കു മാറ്റം വരുത്തുന്നവനേ ഇല്ല. അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ﴿١١٦﴾ volume_up share وَإِن تُطِعْ നീ അനുസരിക്കുന്നപക്ഷം أَكْثَرَ അധികമാളെയും مَن فِي الْأَرْضِ ഭൂമിയിലുള്ളവരില്‍ يُضِلُّوكَ അവര്‍ നിന്നെ വഴിപിഴപ്പിക്കും, വ്യതിച്ചലിപ്പിക്കും عَن سَبِيلِ മാര്‍ഗ്ഗത്തില്‍ (വഴിയില്‍) നിന്നു اللَّـهِ അല്ലാഹുവിന്റെ إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെ (ഭാവനയെ) അല്ലാതെ وَإِنْ هُمْ അവരല്ലതാനും إِلَّا يَخْرُصُونَ അവര്‍ മതിപ്പിടുക (മതിപ്പു പറയുക) യല്ലാതെ. ഭൂമിയിലുള്ളവരില്‍ അധികമാളുകളെയും നീ അനുസരിക്കുന്നപക്ഷം അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്. അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല; അവര്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല. إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿١١٧﴾ volume_up share إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ തന്നെ أَعْلَمُ ഏറ്റവും അറിയുന്നവന്‍ مَن يَضِلُّ പിഴച്ചു (വ്യതിചലിച്ചു) പോകുന്നവരെ عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു وَهُوَ അവന്‍ തന്നെ أَعْلَمُ ഏറ്റം അറിയുന്നവനും بِالْمُهْتَدِينَ നേര്‍വഴി (സന്മാര്‍ഗ്ഗം) പ്രാപിക്കുന്നവരെപ്പറ്റി അറിയുന്നവനും. നിശ്ചയമായും, നിന്റെ രക്ഷിതാവ് തന്നെയാണ് അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുന്നവരെ ഏറ്റവും അറിയുന്നവന്‍. അവന്‍ തന്നെയാണു സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റവും അറിയുന്നവനും. തഫ്സീർ : 115-117 View فَكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُم بِـَٔايَـٰتِهِۦ مُؤْمِنِينَ﴿١١٨﴾ volume_up share فَكُلُوا അതിനാല്‍ നിങ്ങള്‍ തിന്നു(ഭക്ഷിക്കു)വിന്‍ مِمَّا ذُكِرَ പറയ (ഉച്ചരിക്ക) പ്പെട്ടതില്‍നിന്നു اسْمُ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്റെ മേല്‍ إِن كُنتُم നിങ്ങളാണെങ്കില്‍ بِآيَاتِهِ അവന്റെ ആയത്തു (ദൃഷ്‌ടാന്തം - ലക്ഷ്യം -വചനം) കളില്‍ مُؤْمِنِينَ വിശ്വസിക്കുന്നവര്‍. അതിനാല്‍, അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെട്ടതില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുവിന്‍; നിങ്ങള്‍ അവന്റെ "ആയത്തു" [ലക്ഷ്യം]കളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍. وَمَا لَكُمْ أَلَّا تَأْكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًۭا لَّيُضِلُّونَ بِأَهْوَآئِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ﴿١١٩﴾ volume_up share وَمَا لَكُمْ നിങ്ങള്‍ക്കു എന്താണു أَلَّا تَأْكُلُوا നിങ്ങള്‍ തിന്നാതിരിക്കുവാന്‍, തിന്നാതിരിക്കുമാറ്‌ مِمَّا ذُكِرَ പറയപ്പെട്ടതില്‍ നിന്നു اسْمُ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്റെ മേല്‍ وَقَدْ فَصَّلَ അവന്‍ വിശദീകരിച്ചിട്ടുമുണ്ട്‌, വിശദീകരിച്ചിരിക്കെ لَكُم നിങ്ങള്‍ക്കു مَّا حَرَّمَ അവന്‍ ഹറാമാ(നിഷിദ്ധമാ)ക്കിയതിനെ عَلَيْكُمْ നിങ്ങളുടെ മേല്‍ إِلَّا مَا യാതൊന്നൊഴികെ اضْطُرِرْتُمْ നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു إِلَيْهِ അതിലേക്കു, അതിനു وَإِنَّ كَثِيرًا നിശ്ചയമായും പലരും, വളരെ ആളുകള്‍ لَّيُضِلُّونَ അവര്‍ വഴിപിഴപ്പിക്കുകതന്നെ ചെയ്യുന്നു بِأَهْوَائِهِم അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു, തന്നിഷ്‌ടങ്ങള്‍ കൊണ്ടു بِغَيْرِ عِلْمٍ ഒരു വിവരവുമില്ലാതെ, അറിവു കൂടാതെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ്‌ هُوَ أَعْلَمُ അവന്‍ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്‌ بِالْمُعْتَدِينَ അതിരുവിടുന്നവരെപറ്റി. അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെട്ടതില്‍ നിന്നു തിന്നാതിരിക്കുമാറ്‌ നിങ്ങള്‍ക്കു (തടസ്സം) എന്താണ്‌? നിങ്ങളുടെ മേല്‍ അവന്‍ നിഷിദ്ധമാക്കിയതു അവന്‍ നിങ്ങള്‍ക്കു വിശദീകരിച്ചുതന്നിട്ടുമുണ്ട്‌ (എന്നിരിക്കെ)! (പക്ഷേ) നിങ്ങള്‍ യാതൊന്നിനു നിര്‍ബന്ധിതരാക്കപ്പെട്ടുവോ അതൊഴികെ. [അതിനു വിരോധമില്ല താനും.] ഒരു വിവരവും ഇല്ലാതെ, വളരെ ആളുകളും അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു (ആളുകളെ) വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു. നിശ്ചയമായും നിന്റെ റബ്ബ്‌ അതിരുവിടുന്നവരെപറ്റി ഏറ്റം അറിയുന്നവനത്രെ. തഫ്സീർ : 118-119 View وَذَرُوا۟ ظَـٰهِرَ ٱلْإِثْمِ وَبَاطِنَهُۥٓ ۚ إِنَّ ٱلَّذِينَ يَكْسِبُونَ ٱلْإِثْمَ سَيُجْزَوْنَ بِمَا كَانُوا۟ يَقْتَرِفُونَ﴿١٢٠﴾ volume_up share وَذَرُوا നിങ്ങള്‍ വിടുക (ഉപേക്ഷിക്കുക) ظَاهِرَ പ്രത്യക്ഷ (ബാഹ്യ - വ്യക്ത) മായതിനെ الْإِثْمِ പാപത്തില്‍, കുറ്റത്തില്‍ وَبَاطِنَهُ അതില്‍ പരോക്ഷ (അവ്യക്ത) മായതും, മറഞ്ഞതും إِنَّ നിശ്ചയമായും الَّذِينَ يَكْسِبُونَ സമ്പാദിക്കുന്നവര്‍ الْإِثْمَ കുറ്റം, പാപം سَيُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും بِمَا كَانُوا അവരായിരുന്നതിനു يَقْتَرِفُونَ അവര്‍ പ്രവര്‍ത്തിക്കും, ചെയ്തുണ്ടാക്കും. കുറ്റത്തില്‍ പ്രത്യക്ഷമായതിനെയും പരോക്ഷമായതിനെയും നിങ്ങള്‍ വിട്ടുകളയുവിന്‍. നിശ്ചയമായും, കുറ്റം സമ്പാദിക്കുന്നവര്‍, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന് അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും. തഫ്സീർ : 120-120 View وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌۭ ۗ وَإِنَّ ٱلشَّيَـٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَـٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ﴿١٢١﴾ volume_up share وَلَا تَأْكُلُوا നിങ്ങള്‍ തിന്നരുത് مِمَّا لَمْ يُذْكَرِ പറയ (ഉച്ചരിക്ക)പ്പെടാത്തതില്‍ നിന്നു اسْمُ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്‍മേല്‍ وَإِنَّهُ നിശ്ചയമായും അതു لَفِسْقٌ തോന്നിയവാസം തന്നെയാണു وَإِنَّ الشَّيَاطِينَ നിശ്ചയമായും പിശാചുക്കള്‍ لَيُوحُونَ അവര്‍ സ്വകാര്യബോധനം നല്‍കുന്നു إِلَىٰ أَوْلِيَائِهِمْ അവരുടെ (ബന്ധു) മിത്രങ്ങള്‍ക്കു لِيُجَادِلُوكُمْ അവര്‍ നിങ്ങളോടു തര്‍ക്കം നടത്തുവാന്‍ വേണ്ടി وَإِنْ أَطَعْتُمُوهُمْ അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَمُشْرِكُونَ മുശ്രിക്കുകള്‍ തന്നെയാകുന്നു. അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെടാത്തതില്‍നിന്നു നിങ്ങള്‍ തിന്നരുത്. നിശ്ചയമായും അതു, തോന്നിയവാസം തന്നെയാകുന്നു. നിശ്ചയമായും പിശാചുക്കള്‍, നിങ്ങളോടു തര്‍ക്കം നടത്തുവാന്‍വേണ്ടി തങ്ങളുടെ മിത്രങ്ങളോടു സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം, നിശ്ചയമായും, നിങ്ങള്‍ "മുശ്രിക്കു"കള്‍ തന്നെയായിരിക്കും. തഫ്സീർ : 121-121 View أَوَمَن كَانَ مَيْتًۭا فَأَحْيَيْنَـٰهُ وَجَعَلْنَا لَهُۥ نُورًۭا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَـٰتِ لَيْسَ بِخَارِجٍۢ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَـٰفِرِينَ مَا كَانُوا۟ يَعْمَلُونَ﴿١٢٢﴾ volume_up share أَوَمَن യാതൊരുവനോ كَانَ അവനായിരുന്നു مَيْتًا നിര്‍ജ്ജീവന്‍ (ശവം) فَأَحْيَيْنَاهُ എന്നിട്ടു നാമവനെ ജീവിപ്പിച്ചു وَجَعَلْنَا لَهُ അവനു നാം ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക) യും ചെയ്തു نُورًا ഒരു പ്രകാശം, വെളിച്ചം يَمْشِي بِهِ അതും കൊണ്ടു (അതുമായി) അവനു നടക്കാം, നടക്കുമാറ് فِي النَّاسِ മനുഷ്യരില്‍, ജനങ്ങളിലൂടെ كَمَن യാതൊരുവനെപ്പോലെ(യോ) مَّثَلُهُ അവന്റെ മാതിരി, ഉപമ فِي الظُّلُمَاتِ അന്ധകാരങ്ങളിലാണു لَيْسَ അവനല്ല بِخَارِجٍ പുറത്തു പോകുന്ന (കടക്കുന്ന)വനേ مِّنْهَا അതില്‍ (അവയില്‍ നിന്നു) كَذَٰلِكَ അതുപോലെ, അപ്രകാരം زُيِّنَ ഭംഗിയായി (അലങ്കാരമായി) കാണിക്കപ്പെട്ടിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു مَا كَانُوا അവരായിരിക്കുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും. നിര്‍ജ്ജീവനായിരുന്നിട്ട് നാം അവനെ ജീവിപ്പിക്കുകയും, നാം അവന് ഒരു പ്രകാശം - അവന്‍ അതുമായി മനുഷ്യരില്‍ നടക്കുമാറ് - ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുള്ളവന്‍ (ഇങ്ങിനെയുള്ള) ഒരുവനെപ്പോലെയാണോ?! അവന്റെ ഉപമ (അവന്‍) അന്ധകാരങ്ങളിലാണ്; അതില്‍ നിന്നു അവന്‍ (രക്ഷപ്പെട്ട്) പുറത്ത് കടക്കുന്നവനേയല്ല. [ഇങ്ങിനെയുള്ളവനെപ്പോലെയാണോ അവന്‍?] അതുപോലെ, അവിശ്വാസികള്‍ക്കു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതു ഭംഗിയായി കാണിക്കപ്പെട്ടിരിക്കുന്നു. തഫ്സീർ : 122-122 View وَكَذَٰلِكَ جَعَلْنَا فِى كُلِّ قَرْيَةٍ أَكَـٰبِرَ مُجْرِمِيهَا لِيَمْكُرُوا۟ فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ﴿١٢٣﴾ volume_up share وَكَذَٰلِكَ അതുപോലെ, അപ്രകാരം جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു فِي كُلِّ قَرْيَةٍ എല്ലാ രാജ്യത്തിലും أَكَابِرَ വലിയവന്‍മാരെ (മൂപ്പന്‍മാരെ) مُجْرِمِيهَا അതിലെ കുറ്റവാളികളിലെ لِيَمْكُرُوا അവര്‍ തന്ത്രം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി, ചതി പ്രയോഗിക്കുവാന്‍ فِيهَا അതില്‍ وَمَا يَمْكُرُونَ അവര്‍ തന്ത്രം പ്രവര്‍ത്തിക്കുന്നുമില്ല إِلَّا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍ (തങ്ങളോടുതന്നെ) അല്ലാതെ وَمَا يَشْعُرُونَ അവര്‍ അറിയുന്നില്ലതാനും, അവര്‍ക്കു ബോധം വരുന്നുമില്ല. അപ്രകാരം, എല്ലാ രാജ്യത്തിലും അതിലെ കുറ്റവാളികളില്‍ വലിയവന്‍മാരെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, അവരതില്‍ (കു)തന്ത്രം പ്രയോഗിക്കുവാനായിട്ട്. (വാസ്തവത്തില്‍) അവര്‍ അവരോടു തന്നെയല്ലാതെ (കു)തന്ത്രം പ്രയോഗിക്കുന്നുമില്ല. അവര്‍ക്കു ബോധം വരുന്നില്ലതാനും. وَإِذَا جَآءَتْهُمْ ءَايَةٌۭ قَالُوا۟ لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَآ أُوتِىَ رُسُلُ ٱللَّهِ ۘ ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُۥ ۗ سَيُصِيبُ ٱلَّذِينَ أَجْرَمُوا۟ صَغَارٌ عِندَ ٱللَّهِ وَعَذَابٌۭ شَدِيدٌۢ بِمَا كَانُوا۟ يَمْكُرُونَ﴿١٢٤﴾ volume_up share وَإِذَا جَاءَتْهُمْ അവര്‍ക്കു വന്നാല്‍ آيَةٌ വല്ല ആയത്തും (ദൃഷ്ടാന്തം - ലക്ഷ്യം - വചനം) قَالُوا അവര്‍ പറയും, പറയുകയായി لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയില്ല തന്നെ حَتَّىٰ نُؤْتَىٰ ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും (നല്‍കപ്പെടാതെ) مِثْلَ യാതൊന്നുപോലെ مَا أُوتِيَ നല്‍കപ്പെട്ടു رُسُلُ اللَّـهِ അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ اللَّـهُ അല്ലാഹു أَعْلَمُ നല്ലവണ്ണം (ഏറ്റം) അറിയുന്നവനാണു حَيْثُ يَجْعَلُ അവന്‍ ആക്കുന്നേടം, ഏര്‍പ്പെടുത്തുന്ന ഇടം رِسَالَتَهُ അവന്റെ ദൗത്യം سَيُصِيبُ ബാധിക്കും, വഴിയെ എത്തും الَّذِينَ أَجْرَمُوا കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു صَغَارٌ എളിമത്വം, നിന്ദ്യത, അല്‍പത عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ وَعَذَابٌ ശിക്ഷയും شَدِيدٌ കഠിനമായ بِمَا كَانُوا അവരായിരുന്നതു നിമിത്തം يَمْكُرُونَ തന്ത്രം പ്രയോഗിക്കും. അവര്‍ക്കു വല്ല ദൃഷ്ടാന്തവും (അഥവാ ലക്ഷ്യവും) വന്നാല്‍, അവര്‍ പറയും: "അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല." അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്, തന്റെ "രിസാലത്തു" [ദൗത്യം] ഏര്‍പ്പെടുത്തേണ്ടുന്ന ഇടം (ഏതാണെന്നു). കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു അല്ലാഹുവിന്റെ അടുക്കല്‍ എളിമത്വവും, കഠിനശിക്ഷയും ബാധിക്കുന്നതാണു; അവര്‍ (കു)തന്ത്രം പ്രയോഗിച്ചിരുന്നതു നിമിത്തം. തഫ്സീർ : 123-124 View فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَـٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًۭا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ﴿١٢٥﴾ volume_up share فَمَن يُرِدِ എന്നാല്‍ ആര്‍, ഏതൊരുവന്‍ اللَّـهُ അല്ലാഹു ഉദ്ദേശിക്കുന്നു(വോ) أَن يَهْدِيَهُ അവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍, വഴി ചേര്‍ക്കുവാന്‍ يَشْرَحْ അവന്‍ വികാസം നല്‍കുന്നു, വിശാലപ്പെടുത്തും صَدْرَهُ അവന്റെ നെഞ്ചിനും, ഹൃദയത്തെ لِلْإِسْلَامِ ഇസ്ലാമിലേക്കു وَمَن വല്ലവനും, ആരെങ്കിലും يُرِدْ അവന്‍ ഉദ്ദേശിക്കുന്നു(വോ) أَن يُضِلَّهُ അവനെ വഴിപിഴവിലാക്കുവാന്‍, വഴി തെറ്റിക്കുവാന്‍ يَجْعَلْ അവന്‍ ആക്കുന്നു صَدْرَهُ അവന്റെ നെഞ്ചു, ഹൃദയം ضَيِّقًا ഇടുങ്ങിയതു, കുടുസ്സായതു حَرَجًا ഞെരുങ്ങിയ, വിഷമകരമായ كَأَنَّمَا يَصَّعَّدُ അവന്‍ കയറിപ്പോകുന്നതു (പ്രയാസപ്പെട്ടു കയറുന്നതു) പോലെ فِي السَّمَاءِ ആകാശത്തില്‍ كَذَٰلِكَ അപ്രകാരം, അതുപോലെ يَجْعَلُ اللَّـهُ അല്ലാഹു ആക്കുന്നു, ഏര്‍പ്പെടുത്തുന്നു الرِّجْسَ മ്ലേച്ഛത (ശിക്ഷ) عَلَى الَّذِينَ യാതോരുവരുടെ മേല്‍ لَا يُؤْمِنُونَ വിശ്വസിക്കാത്ത. എന്നാല്‍, ഏതൊരുവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനു [ഹൃദയത്തിനു] അവന്‍ "ഇസ്ലാമി"ലേക്കു വികാസം നല്‍കുന്നു. ഏതൊരുവനെ വഴി പിഴവിലാക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനെ [ഹൃദയത്തെ] അവന്‍ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കുന്നു; (അതെ) അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നതുപോലെ. അതുപോലെ, വിശ്വസിക്കാത്തവരുടെ മേല്‍ അല്ലാഹു മ്ലേച്ഛത (അഥവാ ശിക്ഷ) ഏര്‍പ്പെടുത്തുന്നതാണ്. തഫ്സീർ : 125-125 View وَهَـٰذَا صِرَٰطُ رَبِّكَ مُسْتَقِيمًۭا ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍۢ يَذَّكَّرُونَ﴿١٢٦﴾ volume_up share وَهَـٰذَا ഇതാ, ഇതു صِرَاطُ പാത, പാതയാണു رَبِّكَ നിന്റെ റബ്ബിന്റെ مُسْتَقِيمًا നേര്‍ക്കു നേരെയുള്ള (ചൊവ്വായ) നിലയില്‍ قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്ഷ്യം)കളെ لِقَوْمٍ ഒരു ജനതക്കു, ജനങ്ങള്‍ക്കുവേണ്ടി يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും. ഇതാ നിന്റെ റബ്ബിന്റെ പാത - നേരെ ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). ഉറ്റാലോചിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി നാം "ആയത്തു" [ലക്‌ഷ്യം]കള്‍ വിശദീകരിച്ചും കഴിഞ്ഞിട്ടുണ്ട്. لَهُمْ دَارُ ٱلسَّلَـٰمِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا۟ يَعْمَلُونَ﴿١٢٧﴾ volume_up share لَهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും دَارُ السَّلَامِ സമാധാനത്തിന്റെ (ശാന്തിയുടെ) ഭവനം عِندَ رَبِّهِمْ അവരുടെ റബ്ബിന്റെ അടുക്കല്‍ وَهُوَ അവന്‍, അവനാകട്ടെ وَلِيُّهُم അവരുടെ കൈകാര്യക്കാരനാകുന്നു, രക്ഷാധികാരിയാണു بِمَا كَانُوا അവരായിരുന്നതു നിമിത്തം يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും. അവര്‍ക്കു അവരുടെ റബ്ബിന്റെ അടുക്കല്‍ സമാധാനത്തിന്റെ [ശാന്തിയുടെ] ഭവനമുണ്ടായിരിക്കും; അവന്‍, അവരുടെ കൈകാര്യ കര്‍ത്താവും (അഥവാ രക്ഷാധികാരിയും) ആകുന്നു; (അതെ) അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം. തഫ്സീർ : 126-127 View وَيَوْمَ يَحْشُرُهُمْ جَمِيعًۭا يَـٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍۢ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَـٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌۭ﴿١٢٨﴾ volume_up share وَيَوْمَ يَحْشُرُهُمْ അവന്‍ അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം جَمِيعًا മുഴുവനും, എല്ലാവരെയും يَا مَعْشَرَ സമൂഹമേ الْجِنِّ ജിന്നിന്റെ قَدِ اسْتَكْثَرْتُم നിങ്ങള്‍ അധികരിപ്പിച്ചിട്ടുണ്ട്‌, തീര്‍ച്ചയായും പെരുപ്പിച്ചു مِّنَ الْإِنسِ മനുഷ്യരില്‍ നിന്നു وَقَالَ പറയും أَوْلِيَاؤُهُم അവരുടെ മിത്രങ്ങള്‍ (ആള്‍ക്കാര്‍) مِّنَ الْإِنسِ മനുഷ്യരില്‍നിന്നുള്ള رَبَّنَا ഞങ്ങളുടെ റബ്ബേ اسْتَمْتَعَ ഉപയോഗപ്പെടുത്തി, ഉപയോഗമെടുത്തു بَعْضُنَا ഞങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരെക്കൊണ്ട്‌ وَبَلَغْنَا ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു أَجَلَنَا ഞങ്ങളുടെ അവധി الَّذِي أَجَّلْتَ നീ അവധിവെച്ച (നിശ്ചയിച്ച) لَنَا ഞങ്ങള്‍ക്കു قَالَ അവന്‍ പറയും النَّارُ നരകം مَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിട(വാസസ്ഥല)മാണ്‌ خَالِدِينَ സ്ഥിരവാസികളായിക്കൊണ്ട്‌ فِيهَا അതില്‍ إِلَّا مَا شَاءَ ഉദ്ദേശിച്ചതൊഴികെ اللَّهُ അല്ലാഹു إِنَّ നിശ്ചയമായും رَبَّكَ നിന്റെ റബ്ബ്‌ حَكِيمٌ അഗാധജ്ഞനാണ്‌, യുക്തിമാനാകുന്നു عَلِيمٌ സര്‍വ്വജ്ഞനാണ്‌. അവരെ മുഴുവനും അവന്‍ [റബ്ബ്‌] ഒരുമിച്ചു കൂട്ടുന്ന ദിവസം! (അന്ന്‌ അല്ലാഹു പറയും:) "ജിന്നിന്‍റെ സമൂഹമേ! തീര്‍ച്ചയായും നിങ്ങള്‍ മനുഷ്യരില്‍നിന്നു (ആളുകളെ) അധികരി(ച്ചു പിഴ)പ്പിച്ചിരിക്കുന്നു". മനുഷ്യരില്‍ നിന്നുള്ള അവരുടെ (ബന്ധു) മിത്രങ്ങള്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ ചിലര്‍ ചിലരെ ഉപയോഗപ്പെടുത്തി; നീ ഞങ്ങള്‍ക്കു നിശ്ചയിച്ചുവെച്ച അവധി ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു". അവന്‍ പറയും: "നരകം നിങ്ങളുടെ പാര്‍പ്പിടമാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായിക്കൊണ്ട്‌ - അല്ലാഹു ഉദ്ദേശിച്ചതൊഴികെ." നിശ്ചയമായും നിന്റെ റബ്ബ്‌ അഗാധജ്ഞനും, സര്‍വ്വജ്ഞനുമാകുന്നു. തഫ്സീർ : 128-128 View وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّـٰلِمِينَ بَعْضًۢا بِمَا كَانُوا۟ يَكْسِبُونَ﴿١٢٩﴾ volume_up share وَكَذَٰلِكَ അതുപോലെ نُوَلِّي നാം മൈത്രി (മിത്രബന്ധം) ഉണ്ടാക്കുന്നു بَعْضَ الظَّالِمِينَ അക്രമികളില്‍ ചിലര്‍ക്കു بَعْضًا ചിലരോടു بِمَا كَانُوا അവരായിരുന്നതു നിമിത്തം يَكْسِبُونَ അവര്‍ സമ്പാദിക്കും (ചെയ്തുകൂട്ടുക). അപ്രകാരം, അക്രമികള്‍ സമ്പാദിക്കുന്ന [പ്രവര്‍ത്തിക്കുന്ന]തു നിമിത്തം അവരില്‍ ചിലര്‍ക്ക് ചിലരോട് നാം മൈത്രിയുണ്ടാക്കുന്നു. തഫ്സീർ : 129-129 View يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ أَلَمْ يَأْتِكُمْ رُسُلٌۭ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ شَهِدْنَا عَلَىٰٓ أَنفُسِنَا ۖ وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ﴿١٣٠﴾ volume_up share يَا مَعْشَرَ സമൂഹമേ, കൂട്ടമേ الْجِنِّ ജിന്നിന്റെയും وَالْإِنسِ മനുഷ്യന്റെയും أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നില്ലേ رُسُلٌ റസൂലുകള്‍, ദൂതന്മാര്‍ مِّنكُمْ നിങ്ങളില്‍ നിന്നു, നിങ്ങളില്‍ പെട്ട يَقُصُّونَ വിവരിച്ചു കൊണ്ടു عَلَيْكُمْ നിങ്ങള്‍ക്കു آيَاتِي എന്‍റെ ആയത്തുകളെ وَيُنذِرُونَكُمْ നിങ്ങളെ അവര്‍ താക്കീതു നല്‍കിക്കൊണ്ടും, മുന്നറിയിച്ചുകൊണ്ടും لِقَاءَ കണ്ടുമുട്ടുന്നതിനെ يَوْمِكُمْ هَٰذَا നിങ്ങളുടെ ഈ ദിവസത്തെ قَالُوا അവര്‍ പറയും شَهِدْنَا ഞങ്ങള്‍ സാക്ഷ്യം വഹിച്ചു عَلَىٰ أَنفُسِنَا ഞങ്ങളുടെ സ്വന്തങ്ങളുടെ മേല്‍ (ഞങ്ങള്‍ക്കുതന്നെ എതിരായി) وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്‌തിരിക്കുന്നു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَشَهِدُوا അവര്‍ സാക്ഷ്യം വഹിക്കുക, (പറയുക)യും ചെയ്‌തു عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തങ്ങള്‍ക്കെതിരില്‍ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَافِرِينَ അവിശ്വാസികള്‍. "ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, നിങ്ങള്‍ക്കു നിങ്ങളില്‍ പെട്ട ദൂതന്‍മാര്‍ വന്നില്ലേ? നിങ്ങള്‍ക്കു എന്റെ "ആയത്തു" [ലക്‌ഷ്യം] കള്‍ വിവരിച്ചു കൊണ്ടും, നിങ്ങളുടെ (ഇന്നത്തെ) ഈ ദിവസവുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ചു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിക്കൊണ്ടും" (എന്ന് അവരോടു പറയപ്പെടും). അവര്‍ പറയും: "ഞങ്ങള്‍ ഞങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു." ഐഹിക ജീവിതം അവരെ വഞ്ചിച്ചിരിക്കുകയാണു. തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന് അവര്‍ അവരുടെ സ്വന്തങ്ങള്‍ക്കെതിരെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തഫ്സീർ : 130-130 View ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ ٱلْقُرَىٰ بِظُلْمٍۢ وَأَهْلُهَا غَـٰفِلُونَ﴿١٣١﴾ volume_up share ذَٰلِكَ അതു أَن لَّمْ يَكُن അല്ലാത്ത (ആയിരിക്കാത്ത)തിനാലാണു رَّبُّكَ നിന്റെ റബ്ബു مُهْلِكَ നശിപ്പിക്കുന്നവന്‍ الْقُرَىٰ രാജ്യങ്ങളെ بِظُلْمٍ വല്ല അക്രമംകൊണ്ടും, അനീതിയായിട്ടു وَأَهْلُهَا അതിലെ ആള്‍ക്കാര്‍ (ആയിരിക്കെ) غَافِلُونَ അശ്രദ്ധര്‍ (ബോധമില്ലാത്തവര്‍). അതു, വല്ല അക്രമവും നിമിത്തം നിന്റെ റബ്ബ് രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ലെന്നുള്ളതിനാലാകുന്നു; അവയിലെ ആള്‍ക്കാര്‍ (വിവരമില്ലാതെ) അശ്രദ്ധരായിരിക്കെ. തഫ്സീർ : 131-131 View وَلِكُلٍّۢ دَرَجَـٰتٌۭ مِّمَّا عَمِلُوا۟ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا يَعْمَلُونَ﴿١٣٢﴾ volume_up share وَلِكُلٍّ എല്ലാവര്‍ക്കുമുണ്ടു دَرَجَاتٌ ചില പദവികള്‍ مِّمَّا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതു മൂലം, പ്രവര്‍ത്തിച്ചതു സംബന്ധിച്ചു وَمَا رَبُّكَ നിന്റെ റബ്ബു അല്ല بِغَافِلٍ അശ്രദ്ധനേ عَمَّا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി. എല്ലാവര്‍ക്കുമുണ്ടായിരിക്കും അവ(രവ)ര്‍ പ്രവര്‍ത്തിച്ചതു മൂലംചില പദവികള്‍. അവര്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി നിന്റെ രക്ഷിതാവു അശ്രദ്ധനേ അല്ല. وَرَبُّكَ ٱلْغَنِىُّ ذُو ٱلرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِنۢ بَعْدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ ءَاخَرِينَ﴿١٣٣﴾ volume_up share وَرَبُّكَ നിന്റെ റബ്ബു الْغَنِيُّ ധന്യനത്രെ ذُو الرَّحْمَةِ കാരുണ്യശാലി, കരുണയുള്ളവനായ إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُذْهِبْكُمْ നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയും وَيَسْتَخْلِفْ അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും, പകരമാക്കും مِن بَعْدِكُم നിങ്ങളുടെ ശേഷം مَّا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു كَمَا أَنشَأَكُم അവന്‍ നിങ്ങളെ ഉണ്ടാക്കിയതുപോലെ مِّن ذُرِّيَّةِ സന്തതികളില്‍ നിന്നു قَوْمٍ ജനതയുടെ آخَرِينَ വേറെ. നിന്റെ റബ്ബ് (പരാശ്രയമില്ലാത്ത) ധന്യനും, കാരുണ്യശാലിയുമായുള്ളവനത്രെ. അവന്‍ ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയുകയും, നിങ്ങളുടെ ശേഷം അവന്‍ ഉദ്ദേശിക്കുന്നതിനെ അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും; (അതെ) മറ്റൊരു ജനതയുടെ സന്തതികളില്‍ നിന്നായി നിങ്ങളെ അവന്‍ ഉണ്ടാക്കിയതുപോലെ. إِنَّ مَا تُوعَدُونَ لَـَٔاتٍۢ ۖ وَمَآ أَنتُم بِمُعْجِزِينَ﴿١٣٤﴾ volume_up share إِنَّ مَا تُوعَدُونَ നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു لَآتٍ വരുന്നതുതന്നെ وَمَا أَنتُم നിങ്ങളല്ലതാനും بِمُعْجِزِينَ അസാദ്ധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന) വര്‍. നിശ്ചയമായും, നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം വരുന്നതു തന്നെയാണു. നിങ്ങള്‍ (അവനെ) അസാധ്യമാക്കു [പരാജയപ്പെടുത്തു]ന്നവരല്ല താനും. തഫ്സീർ : 132-134 View قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَامِلٌۭ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿١٣٥﴾ volume_up share قُلْ പറയുക يَا قَوْمِ എന്റെ ജനങ്ങളേ اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനപ്രകാരം (നിലപാടനുസരിച്ചു) إِنِّي നിശ്ചയമായും ഞാന്‍ عَامِلٌ പ്രവര്‍ത്തിക്കുന്നവനാണു فَسَوْفَ എന്നാല്‍ (അപ്പോള്‍), പിറകെ (വഴിയെ) تَعْلَمُونَ നിങ്ങളറിയും, നിങ്ങള്‍ക്കറിയാം مَن تَكُونُ لَهُ ആരാണു അവന്നായിരിക്കുക, ഉണ്ടാക്കുക عَاقِبَةُ അന്ത്യം, പര്യവസാനം, അവസാനഫലം الدَّارِ (ഈ) ഭവനത്തിന്റെ വീടിന്റെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الظَّالِمُونَ അക്രമികള്‍. (നബിയേ) പറയുക: "എന്റെ ജനങ്ങളെ, നിങ്ങള്‍ നിങ്ങളുടെ സ്ഥാനപ്രകാരം [നിലപാടനുസരിച്ചു] പ്രവര്‍ത്തിച്ചു കൊള്ളുവിന്‍. നിശ്ചയമായും ഞാന്‍ (എന്റെ സ്ഥാനമനുസരിച്ചു) പ്രവര്‍ത്തിക്കുന്നവനാകുന്നു. എന്നാല്‍, പിറകെ നിങ്ങള്‍ക്കറിയാറാകും, ആര്‍ക്കാണു (ഈ ഐഹിക) ഭവനത്തിന്റെ (ശുഭ) പര്യവസാനം ആയിരിക്കുകയെന്നു. നിശ്ചയമായും കാര്യം: അക്രമികള്‍ വിജയിക്കുകയില്ല." തഫ്സീർ : 135-135 View وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَـٰمِ نَصِيبًۭا فَقَالُوا۟ هَـٰذَا لِلَّهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ﴿١٣٦﴾ volume_up share وَجَعَلُوا അവര്‍ ആക്കി (വെച്ചു), ഏര്‍പ്പെടുത്തി لِلَّهِ അല്ലാഹുവിനു مِمَّا ذَرَأَ അവന്‍ സൃഷ്‌ടിച്ചുണ്ടാക്കിയതില്‍ നിന്നു مِنَ الْحَرْثِ വിള (കൃഷി)യില്‍ നിന്നു, വിളയായിട്ടു وَالْأَنْعَامِ കാലികളിലും نَصِيبًا ഒരു പങ്കു, ഓഹരി فَقَالُوا എന്നിട്ടു അവര്‍ പറഞ്ഞു, പറയുകയാണു هَٰذَا لِلَّهِ ഇതു അല്ലാഹുവിനാണു بِزَعْمِهِمْ അവരുടെ ജല്‍പനമനുസരിച്ച്‌, ജല്‍പനത്തില്‍ وَهَٰذَا ഇതു لِشُرَكَائِنَا നമ്മുടെ പങ്കാളികള്‍ക്കാണു فَمَا كَانَ എന്നിട്ടു (എന്നാല്‍) ആയിത്തീര്‍ന്നതു لِشُرَكَائِهِمْ അവരുടെ പങ്കാളികള്‍ക്കു فَلَا يَصِلُ അതു (എത്തി)ചേരുകയില്ല إِلَى اللَّهِ അല്ലാഹുവിലേക്കു وَمَا كَانَ ആയിത്തീര്‍ന്നതോ لِلَّهِ അല്ലാഹുവിനു فَهُوَ يَصِلُ അതു ചേരുന്നു, ചേരും إِلَىٰ شُرَكَائِهِمْ അവരുടെ പങ്കാളികളിലേക്കു سَاءَ വളരെ ചീത്ത, മോശം مَا يَحْكُمُونَ അവര്‍ വിധിക്കുന്നതു. വിളയായും, കാലികളായും അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയതില്‍ നിന്ന് ഒരു ഓഹരി അവര്‍ അവന് ആക്കി വെച്ചിരിക്കുന്നു. എന്നിട്ട് അവര്‍ പറയുകയാണ്‌: "ഇതു അല്ലാഹുവിനുള്ളതാണ് - (അതെ) അവരുടെ ജല്‍പനമനുസരിച്ച്, ഇതു ഞങ്ങളുടെ "പങ്കാളികള്‍"ക്കു [ദൈവങ്ങള്‍ക്കു]ള്ളതുമാണു." എന്നാല്‍, അവരുടെ "പങ്കാളികള്‍"ക്കുള്ളതു അല്ലാഹുവിലേക്കു ചേരുകയില്ല; അല്ലാഹുവിനുള്ളതാകട്ടെ, അതവരുടെ "പങ്കാളികളി"ലേക്കു ചേരുകയും ചെയ്യും. അവര്‍ വിധി കല്‍പിക്കുന്നതു വളരെ ചീത്ത! തഫ്സീർ : 136-136 View وَكَذَٰلِكَ زَيَّنَ لِكَثِيرٍۢ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَـٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ﴿١٣٧﴾ volume_up share وَكَذَٰلِكَ അതുപോലെ زَيَّنَ ഭംഗിയാക്കി (അലങ്കാരമാക്കി)ക്കാട്ടിയിരിക്കുന്നു لِكَثِيرٍ പലര്‍ക്കും, വളരെ ആള്‍ക്കു مِّنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ നിന്നു قَتْلَ കൊലയെ, വിധിക്കുന്നതിനെ أَوْلَادِهِمْ തങ്ങളുടെ സന്താനങ്ങളെ شُرَكَاؤُهُمْ അവരുടെ പങ്കാളികള്‍ لِيُرْدُوهُمْ അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാന്‍ وَلِيَلْبِسُوا അവര്‍ കൂട്ടിക്കലര്‍ത്തുവാനും عَلَيْهِمْ അവരുടെ മേല്‍, അവര്‍ക്കു دِينَهُمْ അവരുടെ മതത്തെ, മതനടപടിയെ وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ അല്ലാഹു مَا فَعَلُوهُ അതവര്‍ ചെയ്യുകയില്ലായിരുന്നു فَذَرْهُمْ അതിനാല്‍ അവരെ നീ വിട്ടേക്കുക وَمَا يَفْتَرُونَ അവര്‍ കെട്ടിയുണ്ടാക്കുന്നതിനെയും. അതുപോലെ (ത്തന്നെ) മുശ്രിക്കുകളില്‍ പെട്ട പലര്‍ക്കും അവരുടെ സന്താനങ്ങളെ കൊലപ്പെടുത്തുന്നതു അവരുടെ പങ്കാളികള്‍ ഭംഗിയാക്കിക്കാണിച്ചു കൊടുത്തിരിക്കുന്നു; (അതെ) അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാനും, അവര്‍ക്കു അവരുടെ മതം (തിരിച്ചറിയാതെ) കൂട്ടിക്കലര്‍ത്തുവാനും വേണ്ടി. [അതാണിതുകൊണ്ട് ഉണ്ടായിത്തീരുന്നത്]. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. ആകയാല്‍, അവരെയും, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതിനെയും നീ (അങ്ങു) വിട്ടേക്കുക. തഫ്സീർ : 137-137 View وَقَالُوا۟ هَـٰذِهِۦٓ أَنْعَـٰمٌۭ وَحَرْثٌ حِجْرٌۭ لَّا يَطْعَمُهَآ إِلَّا مَن نَّشَآءُ بِزَعْمِهِمْ وَأَنْعَـٰمٌ حُرِّمَتْ ظُهُورُهَا وَأَنْعَـٰمٌۭ لَّا يَذْكُرُونَ ٱسْمَ ٱللَّهِ عَلَيْهَا ٱفْتِرَآءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا۟ يَفْتَرُونَ﴿١٣٨﴾ volume_up share وَقَالُوا അവര്‍ പറയുകയും ചെയ്‌തു, പറയുകയാണു هَٰذِهِ أَنْعَامٌ ഇവ ചില കാലികളാണു وَحَرْثٌ വിളയും, വിളകളും حِجْرٌ വിലക്കപെട്ട لَّا يَطْعَمُهَا അവ ഭക്ഷിക്കുകയില്ല, ഭക്ഷിച്ചുകൂടാ إِلَّا ഒഴികെ مَن نَّشَاءُ നാം (ഞങ്ങള്‍) ഉദ്ദേശിക്കുന്നവര്‍ بِزَعْمِهِمْ അവരുടെ ജല്‍പനമനുസരിച്ചു وَأَنْعَامٌ ചില കാലികള്‍ حُرِّمَتْ നിഷിദ്ധ (നിരോധിക്ക) പ്പെട്ടിരിക്കുന്നു ظُهُورُهَا അവയുടെ പുറങ്ങള്‍, മുതുകുകള്‍ وَأَنْعَامٌ ചില കാലികള്‍ لَّا يَذْكُرُونَ അവര്‍ പറയുക (ഉച്ചരിക്കുക)യില്ല اسْمَ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهَا അതിന്റെമേല്‍ افْتِرَاءً കെട്ടിച്ചമച്ച്‌ عَلَيْهِ അവന്റെ മേല്‍ (പേരില്‍) سَيَجْزِيهِم അവര്‍ക്കു അവന്‍ (വഴിയെ) പ്രതിഫലം നല്‍കും بِمَا كَانُوا അവരായിരുന്നതിനു يَفْتَرُونَ കെട്ടിച്ചമക്കുക. അവര്‍ പറയുകയാണു: ഇവ വിലക്കപ്പെട്ടതായ ചില കാലികളും വിളകളുമാകുന്നു; അവരുടെ ജല്‍പനമനുസരിച്ച്‌ നാം ഉദ്ദേശിക്കുന്നവരല്ലാതെ അവ ഭക്ഷിച്ചുകൂടാ- (വേറെ) ചില കാലികളും അവയുടെ പുറങ്ങള്‍ (സവാരിക്കു) നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (കൂടാതെ വേറെ) ചില കാലികളും; അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം അവര്‍ ഉച്ചരിക്കുകയില്ല. അവന്റെ [അല്ലാഹുവിന്റെ] പേരില്‍ കെട്ടിച്ചമച്ചുകൊണ്ട്‌. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരിക്കുന്നതിനു അവന്‍ അവര്‍ക്കു (വഴിയെ) പ്രതിഫലം നല്‍കുന്നതാണ്‌. وَقَالُوا۟ مَا فِى بُطُونِ هَـٰذِهِ ٱلْأَنْعَـٰمِ خَالِصَةٌۭ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزْوَٰجِنَا ۖ وَإِن يَكُن مَّيْتَةًۭ فَهُمْ فِيهِ شُرَكَآءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌۭ﴿١٣٩﴾ volume_up share وَقَالُوا അവര്‍ പറയുന്നു مَا فِي بُطُونِ വയറുകളിലുള്ളതു هَٰذِهِ الْأَنْعَامِ ഈ കാലികളുടെ خَالِصَةٌ മാത്രമാ(തനിച്ചാ)യുള്ളതാണു لِّذُكُورِنَا നമ്മുടെ ആണുങ്ങള്‍ക്കു وَمُحَرَّمٌ നിഷിദ്ധമാക്കപ്പെട്ടതുമാണു عَلَىٰ أَزْوَاجِنَا നമ്മുടെ ഭാര്യമാര്‍ക്കു وَإِن يَكُن അതാണെങ്കിലോ, ആകുന്നപക്ഷം مَّيْتَةً ചത്തതു, ശവം فَهُمْ فِيهِ എന്നാലവര്‍ അതില്‍ شُرَكَاءُ പങ്കാളികളാണു سَيَجْزِيهِمْ അവര്‍ക്കവന്‍ പ്രതിഫലം നല്‍കും وَصْفَهُمْ അവരുടെ വിവരണത്തിനു إِنَّهُ നിശ്ചയമായും അവന്‍ حَكِيمٌ അഗാധജ്ഞനാണു عَلِيمٌ സര്‍വ്വജ്ഞനാണു. അവര്‍ പറയുന്നു: (ഇതാ) ഈ കാലികളുടെ വയറുകളിലുള്ളതു നമ്മുടെ ആണുങ്ങള്‍ക്കു മാത്രമുള്ളതും, നമ്മുടെ ഭാര്യമാര്‍ക്കു നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു". അതു ചത്തതായിരുന്നാല്‍ അവര്‍ (എല്ലാവരും) അതില്‍ പങ്കാളികളുമായിരിക്കും. അവരുടെ (ഈ) വിവരണത്തിനു അവന്‍ അവര്‍ക്കു (വഴിയെ) പ്രതിഫലം നല്‍കുന്നതാണ്‌. നിശ്ചയമായും അവന്‍, അഗാധജ്ഞനാകുന്നു; സര്‍വ്വജ്ഞനാകുന്നു. قَدْ خَسِرَ ٱلَّذِينَ قَتَلُوٓا۟ أَوْلَـٰدَهُمْ سَفَهًۢا بِغَيْرِ عِلْمٍۢ وَحَرَّمُوا۟ مَا رَزَقَهُمُ ٱللَّهُ ٱفْتِرَآءً عَلَى ٱللَّهِ ۚ قَدْ ضَلُّوا۟ وَمَا كَانُوا۟ مُهْتَدِينَ﴿١٤٠﴾ volume_up share قَدْ خَسِرَ നഷ്‌ടപ്പെട്ടിട്ടുണ്ടു الَّذِينَ قَتَلُوا കൊന്ന أَوْلَادَهُمْ തങ്ങളുടെ സന്താനങ്ങളെ سَفَهًا വിഡ്‌ഢിത്തമായി, ഭോഷത്താല്‍ بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ وَحَرَّمُوا അവര്‍ നിഷിദ്ധമാക്കുകയും ചെയ്‌തു مَا رَزَقَهُمُ അവര്‍ക്കു നല്‍കിയതിനെ اللَّهُ അല്ലാഹു افْتِرَاءً കെട്ടിച്ചമച്ചുകൊണ്ടു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ قَدْ തീര്‍ച്ചയായും ضَلُّوا അവര്‍ വഴിപിഴച്ചു وَمَا كَانُوا അവരായതുമില്ല, ആയിരുന്നുമില്ല مُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവര്‍. തീര്‍ച്ചയായും, ഒരു വിവരവുമില്ലാതെ - ഭോഷത്തമായിട്ടു - തങ്ങളുടെ സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക്‌ അല്ലാഹു നല്‍കിയതിനെ നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ളവര്‍ നഷ്‌ടപ്പെട്ടുപോയിരിക്കുന്നു; (അതെ) അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചു കൊണ്ട്‌. തീര്‍ച്ചയായും, അവര്‍ വഴിപിഴച്ചുപോയി; അവര്‍ സന്മാര്‍ഗം പ്രാപിച്ചവരായിരുന്നതുമില്ല. തഫ്സീർ : 138-140 View وَهُوَ ٱلَّذِىٓ أَنشَأَ جَنَّـٰتٍۢ مَّعْرُوشَـٰتٍۢ وَغَيْرَ مَعْرُوشَـٰتٍۢ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَـٰبِهًۭا وَغَيْرَ مُتَشَـٰبِهٍۢ ۚ كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ﴿١٤١﴾ volume_up share وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ أَنشَأَ ഉണ്ടാക്കിയ, നിര്‍മ്മിച്ച جَنَّاتٍ തോട്ടങ്ങളെ مَّعْرُوشَاتٍ ഉയര്‍ത്തിയുണ്ടാക്കപ്പെട്ട, പന്തലില്‍ പടര്‍ത്തപ്പെട്ട وَغَيْرَ مَعْرُوشَاتٍ ഉയര്‍ത്തപ്പെടാത്തതും وَالنَّخْلَ ഈത്തപ്പനയും وَالزَّرْعَ കൃഷിയും, വിളയും مُخْتَلِفًا വ്യത്യസ്‌തമായിക്കൊണ്ടു أُكُلُهُ അതിന്റെ കനി (തിന്നാനുള്ള വിഭവം) وَالزَّيْتُونَ ഒലീവും وَالرُّمَّانَ മാതളവും, ഉറുമാനും مُتَشَابِهًا പരസ്‌പര സാദൃശ്യമുള്ളതായി وَغَيْرَ مُتَشَابِهٍ പരസ്‌പര സാദൃശ്യമുള്ളതല്ലാതെയും كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِن ثَمَرِهِ അതിന്റെ ഫലത്തില്‍ നിന്നും إِذَا أَثْمَرَ അതു ഫലം നല്‍കിയാല്‍, കായ്‌ച്ചാല്‍ وَآتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യുക حَقَّهُ അതിന്റെ കടമ, അവകാശം يَوْمَ حَصَادِهِ അതിന്റെ കൊയ്‌ത്തിന്റെ (വിളവെടുപ്പു) ദിവസം وَلَا تُسْرِفُوا നിങ്ങള്‍ അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുതു إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ ഇഷ്‌ടപ്പെടുക (സ്‌നേഹിക്കുക)യില്ല الْمُسْرِفِينَ അമിതം പ്രവര്‍ത്തിക്കുന്നവരെ. അവനത്രെ, ഉണ്ടാക്കിയവന്‍: പന്തലില്‍ (പടര്‍ത്തി) ഉയര്‍ത്തപ്പെട്ടതും, പന്തലില്‍ (പടര്‍ത്തി) ഉയര്‍ത്തപ്പെടാത്തതുമായ തോട്ടങ്ങളെയും, തിന്നാനുള്ള വിഭവം വ്യത്യസ്തമായ നിലയില്‍ ഈത്തപ്പനയും, കൃഷിയും, പരസ്പരസാദൃശ്യമുള്ളതും, പരസ്പര സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും, മാതളവും (എല്ലാം തന്നെ). അതു (കായ്ച്ച്‌) ഫലം നല്‍കുമ്പോള്‍ അതിന്റെ ഫലത്തില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍: അതു കൊയ്ത് (വിളവ്‌) എടുക്കുന്ന ദിവസം അതിന്റെ കടമ കൊടു(ത്തു തീര്‍)ക്കുകയും ചെയ്യുവിന്‍; അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുത്. നിശ്ചയമായും അവന്‍, അമിതം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല. وَمِنَ ٱلْأَنْعَـٰمِ حَمُولَةًۭ وَفَرْشًۭا ۚ كُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿١٤٢﴾ volume_up share وَمِنَ الْأَنْعَامِ കാലികളില്‍ നിന്നും حَمُولَةً ഭാരം വഹിക്കുന്നവയെയും وَفَرْشًا "ഫര്‍ശും" (ചെറുതരം മൃഗങ്ങളെയും) كُلُوا നിങ്ങള്‍ തിന്നു കൊള്ളുവിന്‍ رَزَقَكُمُ നിങ്ങള്‍ക്കു നല്‍കിയതില്‍ നിന്നു اللَّهُ അല്ലാഹു وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുതു خُطُوَاتِ കാലടികളെ الشَّيْطَانِ പിശാചിന്റെ إِنَّهُ നിശ്ചയമായും അവന്‍ لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ്‌ مُّبِينٌ പ്രത്യക്ഷമായ (തനി). കാലികളില്‍ നിന്നും (ഭാരം) ചുമക്കുന്നവയും, "ഫര്‍ശും" [ചെറുതരം മൃഗങ്ങളും] (ഉണ്ടാക്കിയിരിക്കുന്നു). നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍ നിന്നും നിങ്ങള്‍ തിന്നു കൊള്ളുവിന്‍; പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍, നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാണ്. തഫ്സീർ : 141-142 View ثَمَـٰنِيَةَ أَزْوَٰجٍۢ ۖ مِّنَ ٱلضَّأْنِ ٱثْنَيْنِ وَمِنَ ٱلْمَعْزِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ نَبِّـُٔونِى بِعِلْمٍ إِن كُنتُمْ صَـٰدِقِينَ﴿١٤٣﴾ volume_up share ثَمَانِيَةَ أَزْوَاجٍ എട്ടു ഇണകളെ مِّنَ الضَّأْنِ ചെമ്മരിയാട്ടില്‍ (നെയ്യാട്ടില്‍) നിന്നു اثْنَيْنِ രണ്ടു (എണ്ണം) وَمِنَ الْمَعْزِ കോലാട്ടില്‍ നിന്നും اثْنَيْنِ രണ്ടു (എണ്ണം) قُلْ നീ പറയുക آلذَّكَرَيْنِ രണ്ടു ആണിനെയാണോ حَرَّمَ അവന്‍ നിഷിദ്ധമാക്കി أَمِ الْأُنثَيَيْنِ അതല്ല (അതോ) രണ്ടുപെണ്ണിനെയോ أَمَّا അതല്ല യാതൊന്നിനെയോ اشْتَمَلَتْ عَلَيْهِ അതിനെ ഉള്‍പെടുത്തിയിരിക്കുന്നു أَرْحَامُ ഗര്‍ഭാശയങ്ങള്‍ الْأُنثَيَيْنِ രണ്ടു പെണ്ണിന്റെ نَبِّئُونِي നിങ്ങളെനിക്കു വിവരമറിയിക്കുവിന്‍ بِعِلْمٍ വല്ല അറിവോടെയും, അറിഞ്ഞുകൊണ്ടു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍, സത്യം പറയുന്നവര്‍. (അതെ) എട്ടു ഇണകളെ (അവന്‍ ഉണ്ടാക്കിയിരിക്കുന്നു). ചെമ്മരിയാടില്‍ നിന്നു രണ്ടും, കോലാടില്‍ നിന്നു രണ്ടും (ഇണകള്‍). നീ പറയുക: "(ഇവയിലെ) രണ്ടു ആണിനെയാണോ അവന്‍ [അല്ലാഹു] നിഷിദ്ധമാക്കിയതു, അതല്ല - രണ്ടു പെണ്ണിനെയോ?! അതല്ല - (ആ) രണ്ടു പെണ്ണിന്റെ ഗര്‍ഭാശയങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളതിനെയാണോ?! ഒരു (ന്യായമായ) അറിവോടെ, നിങ്ങള്‍ എന്നോടു (ഒന്ന്‌) വിവരം അറിയിക്കുവിന്‍ - നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!" وَمِنَ ٱلْإِبِلِ ٱثْنَيْنِ وَمِنَ ٱلْبَقَرِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ أَمْ كُنتُمْ شُهَدَآءَ إِذْ وَصَّىٰكُمُ ٱللَّهُ بِهَـٰذَا ۚ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا لِّيُضِلَّ ٱلنَّاسَ بِغَيْرِ عِلْمٍ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٤٤﴾ volume_up share وَمِنَ الْإِبِلِ ഒട്ടകത്തില്‍നിന്നും اثْنَيْنِ രണ്ടു (എണ്ണം) وَمِنَ الْبَقَرِ മാട്ടില്‍ നിന്നും اثْنَيْنِ രണ്ടു (എണ്ണം) قُلْ നീ പറയുക آلذَّكَرَيْنِ രണ്ടു ആണിനെയോ حَرَّمَ അവന്‍ നിഷിദ്ധമാക്കിയതു أَمِ الْأُنثَيَيْنِ അതല്ല രണ്ടു പെണ്ണിനെയോ أَمَّا അതല്ല യാതൊന്നിനെയോ اشْتَمَلَتْ عَلَيْهِ അതിനെ ഉള്‍പെടുത്തിയിരിക്കുന്നു أَرْحَامُ ഗര്‍ഭാശയങ്ങള്‍ الْأُنثَيَيْنِ രണ്ടു പെണ്ണിന്റെ أَمْ كُنتُمْ അതല്ല (അതോ) നിങ്ങളായിരുന്നോ شُهَدَاءَ ദൃക്കുസാക്ഷികള്‍, ഹാജറുള്ളവര്‍ إِذْ وَصَّاكُمُ നിങ്ങളോടു വസ്വിയ്യത്തു ചെയ്‌ത (കല്‍പിച്ച)പ്പോള്‍ اللَّهُ അല്ലാഹു بِهَٰذَا ഇതിനു, ഇതിനെപറ്റി فَمَنْ أَظْلَمُ അപ്പോള്‍ (എന്നാല്‍-എന്നിരിക്കെ) അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം لِّيُضِلَّ അവന്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി النَّاسَ മനുഷ്യരെ بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ إِنَّ നിശ്ചയമായും اللَّهَ അല്ലാഹു لَا يَهْدِي അവന്‍ സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല الْقَوْمَ ജനങ്ങളെ الظَّالِمِينَ അക്രമികളായ. ഒട്ടകത്തില്‍ നിന്നു രണ്ടും, മാടില്‍ നിന്നു രണ്ടും (ഇണകളും). നീ പറയുക: "(ഇവയിലെ) രണ്ടു ആണിനെയാണോ അവന്‍ നിഷിദ്ധമാക്കിയതു, അതല്ല - രണ്ടു പെണ്ണിനെയോ?! അതല്ല - (ആ) രണ്ടു പെണ്ണിന്റെ ഗര്‍ഭാശയങ്ങള്‍ ഉള്‍പെടുത്തിയതിനെയാണോ?! അതല്ല, ഇതിനെപ്പറ്റി അല്ലാഹു നിങ്ങളോടു "വസ്വിയ്യത്തു" ചെയ്‌തപ്പോള്‍ നിങ്ങള്‍ (ദൃക്‌കു) സാക്ഷികളായി (ഹാജരുണ്ടായി)രുന്നുവോ?! അപ്പോള്‍, ഒരറിവുമില്ലാതെ, മനുഷ്യരെ വഴിപിഴപ്പിക്കുവാനായി അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചവനെക്കാള്‍ അധികം അക്രമി ആരാണുള്ളത്‌?! നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല. തഫ്സീർ : 143-144 View قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍۢ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًۭا مَّسْفُوحًا أَوْ لَحْمَ خِنزِيرٍۢ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَإِنَّ رَبَّكَ غَفُورٌۭ رَّحِيمٌۭ﴿١٤٥﴾ volume_up share قُل നീ പറയുക لَّا أَجِدُ ഞാന്‍ കാണുന്നില്ല فِي مَا أُوحِيَ വഹ്‌യ്‌ നല്‍കപ്പെട്ടതില്‍ إِلَيَّ എനിക്ക്‌, എന്നിലേക്ക്‌ مُحَرَّمًا ഒരു നിഷിദ്ധമാക്കപെട്ടതും, ഹറാമാക്കപെട്ടത്‌ عَلَىٰ طَاعِمٍ ഒന്നും ഒരു ഭക്ഷണം കഴിക്കുന്നവന്റെമേലും يَطْعَمُهُ അതിനെ ഭക്ഷിക്കുന്ന إِلَّا أَن يَكُونَ അതായിരുന്നാലല്ലാതെ مَيْتَةً ശവം, ചത്തത്‌ أَوْ دَمًا അല്ലെങ്കില്‍ രക്തം مَّسْفُوحًا ചിന്തപെട്ട (ഒഴുകുന്ന) أَوْ لَحْمَ അല്ലെങ്കില്‍ മാംസം خِنزِيرٍ പന്നിയുടെ فَإِنَّهُ എന്നാല്‍ (കാരണം) رِجْسٌ അത്‌ മ്ലേച്ഛമാണ്‌ أَوْ فِسْقًا അല്ലെങ്കില്‍ തോന്നിയവാസം أُهِلَّ ശബ്‌ദം ഉയര്‍ത്തപ്പെട്ട لِغَيْرِ اللَّهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതിനെ, അതില്‍, അതുമൂലം فَمَنِ എന്നാല്‍ (എനി-അപ്പോള്‍) ആരെങ്കിലും, വല്ലവനും اضْطُرَّ നിര്‍ബന്ധിതനായി (എങ്കില്‍) غَيْرَ بَاغٍ കാംക്ഷിക്കുന്ന (തേടുന്ന-നിയമലംഘനം നടത്തുന്ന)വനല്ലാതെ وَلَا عَادٍ അതിരു വിടുന്നവനല്ലാതെയും فَإِنَّ رَبَّكَ എന്നാല്‍ നിശ്ചയമായും നിന്റെ റബ്ബ്‌ غَفُورٌ വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ കരുണാനിധിയാണ്‌. (നബിയേ) പറയുക: "എനിക്ക് "വഹ്യു" [ദിവ്യ ബോധനം] നല്‍കപ്പെട്ടിട്ടുള്ളതില്‍, ഭക്ഷിക്കു(വാനുദ്ദേശിക്കു)ന്ന ഒരാളുടെ മേലും നിഷിദ്ധമാക്കപ്പെട്ടതായൊന്നും ഞാന്‍ കാണുന്നില്ല, അതു [ഭക്ഷണം] ശവം, അല്ലെങ്കില്‍ ചിന്തപ്പെട്ട രക്തം, അല്ലെങ്കില്‍ പന്നിമാംസം - കാരണം, അതു മ്ലേച്ഛമാകുന്നു - അല്ലെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട] തോന്നിയവാസം (എന്നിവ) ആയിരുന്നാലല്ലാതെ. എന്നാല്‍, ആരെങ്കിലും (നിയമ ലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരു വിട്ടവനല്ലാതെയും (അവ ഭക്ഷിക്കുവാന്‍) നിര്‍ബ്ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍, നിശ്ചയമായും നിന്റെ റബ്ബ് വളരെ പൊറുക്കുന്നവാനും കരുണാനിധിയുമാകുന്നു. തഫ്സീർ : 145-145 View وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا كُلَّ ذِى ظُفُرٍۢ ۖ وَمِنَ ٱلْبَقَرِ وَٱلْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَآ إِلَّا مَا حَمَلَتْ ظُهُورُهُمَآ أَوِ ٱلْحَوَايَآ أَوْ مَا ٱخْتَلَطَ بِعَظْمٍۢ ۚ ذَٰلِكَ جَزَيْنَـٰهُم بِبَغْيِهِمْ ۖ وَإِنَّا لَصَـٰدِقُونَ﴿١٤٦﴾ volume_up share وَعَلَى الَّذِينَ യാതൊരുത്തരുടെ മേലാകട്ടെ هَادُوا യഹൂദികളായ (യഹൂദ നാമം സ്വീകരിച്ച) حَرَّمْنَا നാം നിഷിദ്ധമാക്കി كُلَّ ذِي ظُفُرٍ നഖമുള്ള എല്ലാറ്റിനെയും وَمِنَ الْبَقَرِ മാട്ടില്‍നിന്നും وَالْغَنَمِ ആടില്‍ നിന്നും حَرَّمْنَا عَلَيْهِمْ അവരുടെമേല്‍ നാം നിഷിദ്ധമാക്കി شُحُومَهُمَا അവര്‍ രണ്ടിന്റെയും കൊഴുപ്പുകള്‍ إِلَّا مَا حَمَلَتْ വഹിച്ച (ഉള്‍ക്കൊണ്ട) തൊഴികെ ظُهُورُهُمَا അവയുടെ (രണ്ടിന്റെയും) മുതുകുകള്‍ أَوِ الْحَوَايَا അല്ലെങ്കില്‍ കുടലുകള്‍ أَوْ مَا اخْتَلَطَ അല്ലെങ്കില്‍ കലര്‍ന്നതു بِعَظْمٍ എല്ലിനോടു ذَٰلِكَ അതു جَزَيْنَاهُم അവര്‍ക്കു നാം പ്രതിഫലം നല്‍കി (നല്‍കിയതാണു) بِبَغْيِهِمْ അവരുടെ ധിക്കാരം (അതിക്രമം - നിയമലംഘന) കൊണ്ടു وَإِنَّا നിശ്ചയമായും നാം لَصَادِقُونَ സത്യം പറയുന്നവര്‍തന്നെ. യഹൂദികളായവരുടെ മേലാകട്ടെ, നഖമുള്ള എല്ലാറ്റിനെയും നാം നിഷിദ്ധമാക്കി; മാടില്‍ നിന്നും ആടില്‍ നിന്നും അവയുടെ കൊഴുപ്പുകളെയും അവരുടെമേല്‍ നാം നിഷിദ്ധമാക്കി; അവയുടെ മുതുകുകളോ, കുടലുകളോ വഹിച്ച [ഉള്‍ക്കൊണ്ട] തോ, അല്ലെങ്കില്‍ എല്ലുമായി (പറ്റി) കലര്‍ന്നതോ ഒഴികെ. അതു, അവരുടെ ധിക്കാരം മൂലം അവര്‍ക്കു നാം പ്രതിഫലം നല്‍കിയതാണ്. നിശ്ചയമായും നാം സത്യം പറയുന്നവര്‍ തന്നെ. فَإِن كَذَّبُوكَ فَقُل رَّبُّكُمْ ذُو رَحْمَةٍۢ وَٰسِعَةٍۢ وَلَا يُرَدُّ بَأْسُهُۥ عَنِ ٱلْقَوْمِ ٱلْمُجْرِمِينَ﴿١٤٧﴾ volume_up share فَإِن كَذَّبُوكَ എനി (എന്നാല്‍) അവര്‍ നിന്നെ വ്യാജമാക്കിയെങ്കില്‍ فَقُل എന്നാല്‍ പറയുക رَّبُّكُمْ നിങ്ങളുടെ റബ്ബു ذُو رَحْمَةٍ കാരുണ്യമുള്ളവനാകുന്നു وَاسِعَةٍ വിശാലമായ وَلَا يُرَدُّ തട്ടിക്കളായ (തടുക്ക) പ്പെടുകയുമില്ല بَأْسُهُ അവന്റെ ശൗര്യം (ശക്തി- ശിക്ഷ) عَنِ الْقَوْمِ ജനങ്ങളില്‍ നിന്നു الْمُجْرِمِينَ കുറ്റവാളികളായ. (നബിയേ) എനി, നിന്നെ അവര്‍ വ്യാജമാക്കുകയാണെങ്കില്‍ പറയുക: "നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു; കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്റെ ശൗര്യം (അഥവാ ശിക്ഷ) തട്ടി നീക്കപ്പെടുന്നതുമല്ല." തഫ്സീർ : 146-147 View سَيَقُولُ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن شَىْءٍۢ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا۟ بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍۢ فَتُخْرِجُوهُ لَنَآ ۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ﴿١٤٨﴾ volume_up share سَيَقُولُ പറയും, പറഞ്ഞേക്കും الَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ (ബഹുദൈവ വിശ്വാസികള്‍) لَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا أَشْرَكْنَا ഞങ്ങള്‍ ശിര്‍ക്കു ചെയ്യുമായിരുന്നില്ല وَلَا آبَاؤُنَا ഞങ്ങളുടെ പിതാക്കളും (ചെയ്ക) ഇല്ല وَلَا حَرَّمْنَا ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ല مِن شَيْءٍ ഒരു വസ്തുവിനെയും كَذَٰلِكَ അപ്രകാരം كَذَّبَ വ്യാജമാക്കി, കളവാക്കി الَّذِينَ യാതൊരുവര്‍ (യാതൊരു കൂട്ടരും) مِن قَبْلِهِمْ അവരുടെ മുമ്പുള്ള حَتَّىٰ ذَاقُوا അവര്‍ രുചി നോക്കുന്ന (അനുഭവിച്ച) തുവരെ بَأْسَنَا നമ്മുടെ ശൗര്യം, ശിക്ഷ قُلْ പറയുക هَلْ عِندَكُم നിങ്ങളുടെ പക്കലുണ്ടോ مِّنْ عِلْمٍ വല്ല അറിവും, വിവരവും فَتُخْرِجُوهُ എന്നിട്ടതു നിങ്ങള്‍ വെളിവാക്കി (പുറത്തു) കൊണ്ടുവരുവാന്‍, വെളിപ്പെടുത്തുമാറ് لَنَا ഞങ്ങള്‍ക്കു إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹാത്തെയല്ലാതെ وَإِنْ أَنتُمْ നിങ്ങളല്ല താനും إِلَّا تَخْرُصُونَ നിങ്ങള്‍ മതിപ്പിടുക (മട്ടം പറയുക) യല്ലാതെ. "ശിര്‍ക്കു" ചെയ്യുന്നവര്‍ [അല്ലാഹുവിനോടു പങ്കു ചേര്‍ക്കുന്നവര്‍] പറഞ്ഞേക്കും: "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ, "ശിര്‍ക്കു" ചെയ്യുമായിരുന്നില്ല; ഞങ്ങള്‍ യാതൊരു വസ്തുവെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല." അപ്രകാരം, അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു - (അതെ) നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ രുചി നോക്കുന്നതുവരെ. പറയുക: "നിങ്ങളുടെ പക്കല്‍ വല്ല അറിവുമുണ്ടോ - ഞങ്ങള്‍ക്കു നിങ്ങള്‍ അതു വെളിപ്പെടുത്തിത്തരുവാന്‍?! നിങ്ങള്‍ ഊഹാത്തെയല്ലാതെ പിന്‍പറ്റുന്നില്ല; നിങ്ങള്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല." قُلْ فَلِلَّهِ ٱلْحُجَّةُ ٱلْبَـٰلِغَةُ ۖ فَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ﴿١٤٩﴾ volume_up share قُلْ പറയുക فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണു (ഉള്ളതു) الْحُجَّةُ ന്യായം, തെളിവു الْبَالِغَةُ തികഞ്ഞതായ فَلَوْ شَاءَ എന്നാല്‍ (അപ്പോള്‍) അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ لَهَدَاكُمْ അവന്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു أَجْمَعِينَ മുഴുവന്‍, എല്ലാവരെയും. പറയുക: "അപ്പോള്‍, അല്ലാഹുവിനാണു തികഞ്ഞ [പ്രബലമായ] ന്യായമുള്ളതു. എന്നാല്‍, അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങളെ മുഴുവനും അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു." തഫ്സീർ : 148-149 View قُلْ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشْهَدُونَ أَنَّ ٱللَّهَ حَرَّمَ هَـٰذَا ۖ فَإِن شَهِدُوا۟ فَلَا تَشْهَدْ مَعَهُمْ ۚ وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَهُم بِرَبِّهِمْ يَعْدِلُونَ﴿١٥٠﴾ volume_up share قُلْ പറയുക هَلُمَّ കൊണ്ടുവരുവിന്‍ شُهَدَاءَكُمُ നിങ്ങളുടെ സാക്ഷികളെ الَّذِينَ يَشْهَدُونَ സാക്ഷ്യം വഹിക്കുന്നവരായ أَنَّ اللَّـهَ അല്ലാഹു എന്നു حَرَّمَ هَـٰذَا ഇതു നിഷിദ്ധമാക്കിയിരിക്കുന്നു (എന്നു) فَإِن شَهِدُوا എന്നിട്ടു (എന്നാല്‍) അവര്‍ സാക്ഷ്യം വഹിച്ചെങ്കില്‍ فَلَا تَشْهَدْ നീ സാക്ഷ്യം വഹിക്കരുതു مَعَهُمْ അവരോടൊപ്പം وَلَا تَتَّبِعْ പിന്‍പറ്റുകയും ചെയ്യരുത് أَهْوَاءَ ഇച്ഛ (തന്നിഷ്ടം)കളെ الَّذِينَ كَذَّبُوا വ്യാജമാക്കിയവരുടെ بِآيَاتِنَا നമ്മുടെ ലക്ഷ്യ (ദൃഷ്ടാന്ത)ങ്ങളെ وَالَّذِينَ യാതൊരുവരുടെയും لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِالْآخِرَةِ പരലോകത്തില്‍ وَهُم അവരാകട്ടെ بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു يَعْدِلُونَ സമപ്പെടുത്തുന്നു. (നബിയേ) പറയുക: ("നിങ്ങള്‍ നിഷിദ്ധമാക്കിയ) ഇതു അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ (വക) സാക്ഷികളെ കൊണ്ടുവരുവിന്‍!" എന്നിട്ട് അവര്‍ സാക്ഷ്യം വഹിച്ചുവെങ്കില്‍, അവരോടൊപ്പം നീ സാക്ഷ്യം വഹിക്കരുത്. നമ്മുടെ "ആയത്തു" [ലക്‌ഷ്യം]കളെ വ്യാജമാക്കുന്നവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്; യാതൊരു കൂട്ടരുടെയും (ഇച്ഛകളെ) നീ പിന്‍പറ്റരുത്): അവര്‍ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. അവരാകട്ടെ, തങ്ങളുടെ റബ്ബിനോടു (മറ്റുള്ളവരെ) സമപ്പെടുത്തുകയും ചെയ്യുന്നു. തഫ്സീർ : 150-150 View قُلْ تَعَالَوْا۟ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا۟ بِهِۦ شَيْـًۭٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًۭا ۖ وَلَا تَقْتُلُوٓا۟ أَوْلَـٰدَكُم مِّنْ إِمْلَـٰقٍۢ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَعْقِلُونَ﴿١٥١﴾ volume_up share قُلْ تَعَالَوْا പറയുക വരുവിന്‍ أَتْلُ ഞാന്‍ ഓതിത്തരാം, പാരായാണം ചെയ്യാം مَا حَرَّمَ നിഷിദ്ധമാക്കിയതു رَبُّكُمْ നിങ്ങളുടെ റബ്ബു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു أَلَّا تُشْرِكُوا അതായതു നിങ്ങള്‍ ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്യരുതു (എന്നു) بِهِ അവനോടു, അവനില്‍ شَيْئًا ഒരു വസ്തുവെയും وَبِالْوَالِدَيْنِ മാതാപിതാക്കളോടാകട്ടെ إِحْسَانًا നന്മ ചെയ്യലും (വേണമെന്നു) وَلَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തുക (വധിക്കുക) ഉം ചെയ്യരുത് أَوْلَادَكُم നിങ്ങളുടെ സന്താനങ്ങളെ, കുട്ടികളെ مِّنْ إِمْلَاقٍ ദാരിദ്ര്യം നിമിത്തം نَّحْنُ നാമത്രെ, നാം (തന്നെ) نَرْزُقُكُمْ നിങ്ങള്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നു وَإِيَّاهُمْ അവര്‍ക്കും وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും അരുത് الْفَوَاحِشَ നീചവൃത്തികളെ مَا ظَهَرَ പ്രത്യക്ഷമായ مِنْهَا അവയില്‍നിന്നു وَمَا بَطَنَ പരോക്ഷമായതു وَلَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തുകയും അരുത് النَّفْسَ ദേഹത്തെ (ആളെ - ആത്മാവിനെ) الَّتِي حَرَّمَ اللَّـهُ അല്ലാഹു ഹറാമാക്കിയ (നിഷിദ്ധമാക്കിയ - പരിപാവനമാക്കിയ) إِلَّا بِالْحَقِّ ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ ذَٰلِكُمْ (അതു) ഒക്കെ وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ നിങ്ങളോടു വസിയ്യത്തു ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങലാകുവാന്‍, ആയേക്കാം تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കും. പറയുക (നബിയേ): "വരുവിന്‍! നിങ്ങളുടെ റബ്ബ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയതു (എന്തെല്ലാമാണെന്നു) ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കാം: അതായതു: നിങ്ങള്‍ അവനോടു ഒരു വസ്തുവെയും പങ്കുചേര്‍ക്കരുത്; മാതാപിതാക്കളോടാകട്ടെ, നന്മ പ്രവര്‍ത്തിക്കുകയും (വേണം); ദാരിദ്ര്യം നിമിത്തം നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുകയും ചെയ്യരുത്; നാമത്രെ, നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്. നീചവൃത്തികളെ - അവയില്‍ നിന്നു പ്രത്യക്ഷമായതിനെയും, പരോക്ഷമായതിനെയും - നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്. അല്ലാഹു നിഷിദ്ധമാക്കി (അഥവാ പരിപാവനമാക്കി) വെച്ച ദേഹത്തെ [ആളെ] ന്യായപ്രകാരമല്ലാതെ കൊലപ്പെടുത്തുകയും അരുത്. അതൊക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്ത് ഗ്രഹി)ക്കുവാന്‍വേണ്ടി അല്ലാഹു നിങ്ങളോടു "വസ്വിയ്യത്ത്" ചെയ്തിരിക്കയാണ്. وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ ٱللَّهِ أَوْفُوا۟ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَذَكَّرُونَ﴿١٥٢﴾ volume_up share وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക (അടുക്കുക)യും ചെയ്യരുതു مَالَ الْيَتِيمِ അനാഥയുടെ ധനത്തെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ أَحْسَنُ അതു ഏറ്റം നല്ലതാണു حَتَّىٰ يَبْلُغَ അവന്‍ പ്രാപിക്കുന്നതുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുകയും ചെയ്യുവിന്‍ الْكَيْلَ അളവ് وَالْمِيزَانَ തൂക്കവും بِالْقِسْطِ നീതി മുറപ്രകാരം لَا نُكَلِّفُ നാം ശാസിക്കുകയില്ല (നിര്‍ബ്ബന്ധപ്പെടുത്തുന്നതല്ല) نَفْسًا ഒരു ദേഹത്തോ (ആത്മാവിനോ - ആളോ)ടും إِلَّا وُسْعَهَا അതിന്റെ സൗകര്യം (കഴിവു) അല്ലാതെ وَإِذَا قُلْتُمْ നിങ്ങള്‍ പറഞ്ഞാല്‍ فَاعْدِلُوا അപ്പോള്‍ നീതി ചെയ്യുവിന്‍ وَلَوْ كَانَ അവനായിരുന്നാലും (ശരി) ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ وَبِعَهْدِ اللَّـهِ അല്ലാഹുവിന്റെ (വക) കരാറിനെ, അല്ലാഹുവിന്റേതായ പ്രതിജ്ഞ أَوْفُوا നിറവേറ്റുകയും ചെയ്യുവിന്‍ ذَٰلِكُمْ അതു (ഒക്കെ) وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ വസിയ്യത്തു ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മവെക്കും. "ഏറ്റവും നന്നായുള്ളതേതോ അതനുസരിച്ചല്ലാതെ, അനാഥയുടെ ധനത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുതു; അവന്‍ അവന്റെ ശക്തി [പ്രായപൂര്‍ത്തി] പ്രാപിക്കുന്നതുവരെ. അളവും, തൂക്കവും നീതിമുറ പ്രകാരം നിറവേറ്റിക്കൊടുക്കുകയും ചെയ്യുവിന്‍; ഒരാത്മാവിനോടും [ആളോടും] നാം അതിന്റെ കഴിവ(നുസരിച്ച)ല്ലാതെ ശാസിക്കുകയില്ല. നിങ്ങള്‍ (വല്ലതും) പറഞ്ഞാല്‍, നിങ്ങ നീതിപാലിക്കുകയും ചെയ്യുവിന്‍; (ആരെക്കുറിച്ചു പറയപ്പെടുന്നുവോ) അവന്‍ അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി, അല്ലാഹുവിന്റെ (വക) കരാറിനെ നിറവേറ്റുകയും ചെയ്യുവിന്‍. അതൊക്കെ നിങ്ങള്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങളോടു "വസ്വിയ്യത്ത്" ചെയ്തിരിക്കയാണ്. وَأَنَّ هَـٰذَا صِرَٰطِى مُسْتَقِيمًۭا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ﴿١٥٣﴾ volume_up share وَأَنَّ هَـٰذَا ഇതാണെന്നും, ഇതായതിനാല്‍ صِرَاطِي എന്റെ പാത (വഴി) مُسْتَقِيمًا നേരായ (ചൊവ്വായ) നിലയില്‍ فَاتَّبِعُوهُ അതിനാല്‍ അതിനെ പിന്‍പറ്റുവിന്‍ وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുത് السُّبُلَ (മറ്റു) മാര്‍ഗ്ഗങ്ങളെ فَتَفَرَّقَ بِكُمْ അപ്പോള്‍ (എന്നാല്‍) അവ നിങ്ങളെയും കൊണ്ടു ഭിന്നിക്കും (നിങ്ങളെ ഭിന്നിപ്പിക്കും) عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു് ذَٰلِكُمْ അതു (ഒക്കെ) وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَتَّقُونَ നിങ്ങള്‍ സൂക്ഷ്മത പാലിക്കുക. "ഇതാ, എന്റെ പാത (നേരെ) ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). അതിനാല്‍, അതിനെ നിങ്ങള്‍ പിന്‍പറ്റിക്കൊള്ളുവിന്‍. നിങ്ങള്‍ (മറ്റു) മാര്‍ഗ്ഗങ്ങളെ പിന്‍പറ്റുകയും ചെയ്യരുതു; എന്നാല്‍ അവ നിങ്ങളെ അവന്റെ മാര്‍ഗ്ഗം വിട്ടു ഭിന്നിപ്പിച്ചു കളയും. അതൊക്കെ, നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍വേണ്ടി അവന്‍ നിങ്ങളോട് "വസ്വിയ്യത്ത്" ചെയ്തിരിക്കുകയാണ്. തഫ്സീർ : 151-153 View ثُمَّ ءَاتَيْنَا مُوسَى ٱلْكِتَـٰبَ تَمَامًا عَلَى ٱلَّذِىٓ أَحْسَنَ وَتَفْصِيلًۭا لِّكُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ لَّعَلَّهُم بِلِقَآءِ رَبِّهِمْ يُؤْمِنُونَ﴿١٥٤﴾ volume_up share ثُمَّ പിന്നെ آتَيْنَا നാം നല്‍കി, കൊടുത്തു مُوسَى മൂസാക്കു الْكِتَابَ ഗ്രന്ഥം تَمَامًا ഒരു പൂര്‍ത്തികരണമാ (പൂര്‍ണ്ണതയാ) യിട്ടു عَلَى الَّذِي യാതൊരാള്‍ക്കു (യാതൊരുവര്‍ക്കു) أَحْسَنَ നന്മചെയ്ത وَتَفْصِيلًا വിശദീകരണമായും لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُم അവര്‍ ആയേക്കാം, ആകുവാന്‍ വേണ്ടി بِلِقَاءِ കണ്ടുമുട്ടുന്നതില്‍ (കാഴ്ചയെപ്പറ്റി) رَبِّهِمْ തങ്ങളുടെ റബ്ബിനെ يُؤْمِنُونَ അവര്‍ വിശ്വസിക്കും. പിന്നെ [മറ്റൊരു കാര്യം]: നന്മ പ്രവര്‍ത്തിച്ചവരുടെ മേല്‍ (അനുഗ്രഹത്തിന്റെ) ഒരു പൂര്‍ത്തീകരണമായിക്കൊണ്ടു മൂസാക്കു നാം (വേദ) ഗ്രന്ഥം നല്‍കി. എല്ലാ കാര്യത്തിനും വിശദീകരണവും, മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിക്കൊണ്ടും, അവര്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നതില്‍ വിശ്വസിക്കുവാന്‍വേണ്ടി (അഥവാ, വിശ്വസിച്ചേക്കാം). وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌۭ فَٱتَّبِعُوهُ وَٱتَّقُوا۟ لَعَلَّكُمْ تُرْحَمُونَ﴿١٥٥﴾ volume_up share وَهَـٰذَا ഇതാ, ഇതും كِتَابٌ ഒരു ഗ്രന്ഥമാകുന്നു أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു مُبَارَكٌ അനുഗ്രഹീത فَاتَّبِعُوهُ അതിനാല്‍ അതു പിന്‍പറ്റുവിന്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُرْحَمُونَ നിങ്ങള്‍ക്കു കരുണ ചെയ്യപ്പെടും. (ഇതാ) ഇതും നാം അവതരിപ്പിച്ചതായ ഒരു അനുഗ്രഹീത [വര്‍ദ്ധിച്ച നന്മകളുള്ള] ഗ്രന്ഥമാകുന്നു. അതിനാല്‍, അതിനെ പിന്‍പറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കാം. തഫ്സീർ : 154-155 View أَن تَقُولُوٓا۟ إِنَّمَآ أُنزِلَ ٱلْكِتَـٰبُ عَلَىٰ طَآئِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَـٰفِلِينَ﴿١٥٦﴾ volume_up share أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍, പറയുന്നതു കാരണം إِنَّمَا أُنزِلَ നിശ്ചയമായും ഇറക്കപ്പെട്ടിരിക്കുന്നു (എന്നുമാത്രം) الْكِتَابُ വേദ ഗ്രന്ഥം عَلَىٰ طَائِفَتَيْنِ രണ്ടു വിഭാഗക്കാര്‍ക്കു (മാത്രം) مِن قَبْلِنَا ഞങ്ങളുടെ മുമ്പു وَإِن كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَن دِرَاسَتِهِمْ അവരുടെ പഠനത്തെ (പഠിപ്പിനെ) പ്പറ്റി لَغَافِلِينَ അശ്രദ്ധര്‍ (തന്നെ). (അതെ) നിങ്ങള്‍ പറയുമെന്നതിനാല്‍: "ഞങ്ങളുടെ മുമ്പുള്ള രണ്ടു വിഭാഗക്കാര്‍ക്കു മാത്രമാണു (വേദ) ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു; നിശ്ചയമായും, അവരുടെ പഠനത്തെക്കുറിച്ചു ഞങ്ങള്‍ അശ്രദ്ധര്‍ [അപരിചിതര്‍] ആയിരുന്നു താനും." أَوْ تَقُولُوا۟ لَوْ أَنَّآ أُنزِلَ عَلَيْنَا ٱلْكِتَـٰبُ لَكُنَّآ أَهْدَىٰ مِنْهُمْ ۚ فَقَدْ جَآءَكُم بَيِّنَةٌۭ مِّن رَّبِّكُمْ وَهُدًۭى وَرَحْمَةٌۭ ۚ فَمَنْ أَظْلَمُ مِمَّن كَذَّبَ بِـَٔايَـٰتِ ٱللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِى ٱلَّذِينَ يَصْدِفُونَ عَنْ ءَايَـٰتِنَا سُوٓءَ ٱلْعَذَابِ بِمَا كَانُوا۟ يَصْدِفُونَ﴿١٥٧﴾ volume_up share أَوْ تَقُولُوا അല്ലെങ്കില്‍ നിങ്ങള്‍ പറയുമെന്നതിനാല്‍ لَوْ أَنَّا ഞങ്ങളായിരുന്നെങ്കില്‍ أُنزِلَ عَلَيْنَا ഞങ്ങള്‍ക്കു (ഞങ്ങളുടെ മേല്‍) അവതരിപ്പിക്കപ്പെട്ടിരുന്നു(വെങ്കില്‍) الْكِتَابُ ഗ്രന്ഥം لَكُنَّا ഞങ്ങളായിരിക്കുക തന്നെ ചെയ്യും أَهْدَىٰ مِنْهُمْ അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു وَهُدًى മാര്‍ഗ്ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും فَمَنْ അപ്പോള്‍ ആരാണു أَظْلَمُ അധികം അക്രമി مِمَّن كَذَّبَ വ്യാജമാക്കിയവനെക്കാള്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَصَدَفَ അവന്‍ തിരിഞ്ഞുപോകുക (തിരിച്ചുവിടുക)യും ചെയ്തു عَنْهَا അതില്‍ നിന്നു سَنَجْزِي നാം പ്രതിഫലം കൊടുത്തുകൊള്ളും, (കൊള്ളാം) الَّذِينَ يَصْدِفُونَ തിരിഞ്ഞു പോകുന്നവര്‍ക്കു عَنْ آيَاتِنَا നമ്മുടെ ആയത്തുകളില്‍നിന്നു, ലക്ഷ്യങ്ങള്‍ വിട്ട് سُوءَ الْعَذَابِ ശിക്ഷയില്‍ മോശമായതു (കടുത്ത ശിക്ഷ) بِمَا كَانُوا അവരായിരുന്നതു നിമിത്തം يَصْدِفُونَ തിരിഞ്ഞുപോകും. അല്ലെങ്കില്‍, നിങ്ങള്‍ പറയുമെന്നതിനാല്‍: "ഞങ്ങള്‍ക്കു (വേദ) ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍, ഞങ്ങള്‍ അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ തന്നെ ആകുമായിരുന്നു." എന്നാല്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും നിങ്ങള്‍ക്കു വ്യക്തമായ തെളിവും, മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍, അല്ലാഹുവിന്റെ ആയത്തു [ലക്‌ഷ്യം]കളെ വ്യാജമാക്കുകയും, അവയെ വിട്ടുതിരിഞ്ഞു പോകുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണു?! നമ്മുടെ "ആയത്തു" [ലക്‌ഷ്യം]കളെ വിട്ടുതിരിഞ്ഞു പോകുന്നവര്‍ക്കു നാം കടുത്ത ശിക്ഷ പ്രതിഫലം നല്‍കിക്കൊള്ളാം; അവര്‍ തിരിഞ്ഞു പോയിക്കൊണ്ടിരിക്കുന്നതു നിമിത്തം! തഫ്സീർ : 156-157 View هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ ءَايَـٰتِ رَبِّكَ ۗ يَوْمَ يَأْتِى بَعْضُ ءَايَـٰتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَـٰنُهَا لَمْ تَكُنْ ءَامَنَتْ مِن قَبْلُ أَوْ كَسَبَتْ فِىٓ إِيمَـٰنِهَا خَيْرًۭا ۗ قُلِ ٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ﴿١٥٨﴾ volume_up share هَلْ يَنظُرُونَ അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു)വോ إِلَّا أَن تَأْتِيَهُمُ അവര്‍ക്കു വരുന്നതിനെയല്ലാതെ الْمَلَائِكَةُ മലക്കുകള്‍ أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ رَبُّكَ നിന്റെ റബ്ബു أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ بَعْضُ آيَاتِ ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍ رَبِّكَ നിന്റെ റബ്ബിന്റെ يَوْمَ يَأْتِي വരുന്ന ദിവസം بَعْضُ آيَاتِ ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍ رَبِّكَ നിന്റെ റബ്ബിന്റെ لَا يَنفَعُ ഉപകാരം (ഫലം) ചെയ്കയില്ല نَفْسًا ഒരു ആത്മാവിനും (ആള്‍ക്കും) إِيمَانُهَا അതിന്റെ വിശ്വാസം لَمْ تَكُنْ آمَنَتْ അതു വിശ്വസിച്ചിരുന്നില്ല مِن قَبْلُ മുമ്പു, മുമ്പേ أَوْ كَسَبَتْ അല്ലെങ്ക്ല്‍ സമ്പാദിക്കുകയുണ്ടായി (രുന്നില്ല) فِي إِيمَانِهَا അതിന്റെ വിശ്വാസത്തില്‍ خَيْرًا നന്‍മ, ഗുണം قُلِ പറയുക انتَظِرُوا നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍ إِنَّا مُنتَظِرُونَ ഞങ്ങള്‍ നോക്കിക്കാത്തിരിക്കുന്നവരാണു. അവര്‍ [ആ മുശ്രിക്കുകള്‍] നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നുവോ? മലക്കുകള്‍ അവരുടെ അടുക്കല്‍ വരുകയോ, അല്ലെങ്കില്‍ നിന്റെ റബ്ബു (തന്നെ) വരുകയോ, അല്ലെങ്കില്‍ നിന്റെ റബ്ബിന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുകയോ ചെയ്യുന്നതല്ലാതെ! നിന്റെ റബ്ബിന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിവസം, മുമ്പ് വിശ്വസിക്കുകയോ, തന്റെ വിശ്വാസത്തില്‍ വല്ല നന്‍മയും (ചെയ്തു) സമ്പാദിക്കുകയോ ചെയ്തിരുന്നിട്ടില്ലാത്ത ഒരു ആത്മാവിനും [ആള്‍ക്കും] അതിന്റെ (അപ്പോഴത്തെ) വിശ്വാസം ഉപകരിക്കുകയില്ല. പറയുക: "നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍; ഞങ്ങള്‍ (നോക്കി) കാത്തുകൊണ്ടിരിക്കുന്നവരാണ്." തഫ്സീർ : 158-158 View إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًۭا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ﴿١٥٩﴾ volume_up share إِنَّ നിശ്ചയമായും الَّذِينَ فَرَّقُوا ഭിന്നിച്ചവര്‍ دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരായിരിക്കുകയും ചെയ്തു شِيَعًا (പല) കക്ഷികള്‍ لَّسْتَ നീ അല്ല مِنْهُمْ അവരെ സംബന്ധിച്ചു فِي شَيْءٍ യാതൊന്നിലും إِنَّمَا أَمْرُهُمْ നിശ്ചയമായും അവരുടെ കാര്യം إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു (മാത്രം) ആകുന്നു ثُمَّ പിന്നീടു يُنَبِّئُهُم അവന്‍ അവരെ ബോധാപ്പെടുത്തും بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَفْعَلُونَ അവര്‍ ചെയ്യും. നിശ്ചയമായും, തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍, അവരെ സംബന്ധിച്ചു നീ ഒന്നിലുമല്ല. [ഒരു ബാധ്യതയും നിനക്കില്ല.] അവരുടെ കാര്യം അല്ലാഹുവിങ്കലേക്കു മാത്രമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും]. പിന്നീട്, അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ ബോധപ്പെടുത്തും. തഫ്സീർ : 159-159 View مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَىٰٓ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ﴿١٦٠﴾ volume_up share مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയുമായി, നന്മ കൊണ്ടു فَلَهُ എന്നാലവനുണ്ടു عَشْرُ പത്തു أَمْثَالِهَا അതിന്റെ അത്രകള്‍, മാതിരികള്‍ وَمَن جَاءَ ആരെങ്കിലും വന്നാല്‍, ആര്‍ വന്നുവോ بِالسَّيِّئَةِ തിന്മയുമായി, തിന്മകൊണ്ടു فَلَا يُجْزَىٰ എന്നാല്‍ അവനു പ്രതിഫലം നല്‍കപ്പെടുകയില്ല إِلَّا مِثْلَهَا അതിന്റെ അത്ര (മാതിരി) അല്ലാതെ وَهُمْ അവരാകട്ടെ, അവരോ لَا يُظْلَمُونَ അവരോടു അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല. ആര്‍ നന്മ കൊണ്ടുവന്നുവോ അവനു അതിന്റെ പത്തത്ര [പത്തിരട്ടി ഗുണം] ഉണ്ടായിരിക്കും; ആര്‍ തിന്‍മ കൊണ്ടുവന്നുവോ അവനു അതിന്റെ അത്രക്കല്ലാതെ പ്രതിഫലം നല്‍കപ്പെടുകയുമില്ല; അവരാകട്ടെ, അവരോട് അനീതി ചെയ്യപ്പെടുകയുമില്ല. തഫ്സീർ : 160-160 View قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ دِينًۭا قِيَمًۭا مِّلَّةَ إِبْرَٰهِيمَ حَنِيفًۭا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿١٦١﴾ volume_up share قُلْ إِنَّنِي പറയുക നിശ്ചയമായും ഞാന്‍ هَدَانِي എന്നെ നയിച്ചിരിക്കുന്നു, എനിക്കു വഴികാട്ടിത്തന്നിരിക്കുന്നു رَبِّي എന്റെ റബ്ബു إِلَىٰ صِرَاطٍ പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വെയുള്ള دِينًا മതം قِيَمًا നേരെ നിലകൊള്ളുന്നതായ, ഉറച്ചു നില്‍ക്കുന്ന مِّلَّةَ അതായതു മാര്‍ഗ്ഗം إِبْرَاهِيمَ ഇബ്രാഹീമിന്റെ حَنِيفًا ഋജുമാനസനായിക്കൊണ്ടുള്ള وَمَا كَانَ അദ്ദേഹം ആയിരുന്നില്ല مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍പെട്ട (വന്‍). പറയുക: നിശ്ചയമായും ഞാന്‍, എന്റെ റബ്ബ്, (നേരെ) ചൊവ്വായുള്ള പാതയിലേക്ക് എന്നെ നയിച്ചു തന്നിരിക്കുന്നു; (അതെ) നേരെ (ഉറച്ച്) നിലകൊള്ളുന്നതായ മതം - ഋജുമാനസനായിക്കൊണ്ടുള്ള ഇബ്രാഹീമിന്റെ മാര്‍ഗ്ഗം! അദ്ദേഹം "മുശ്രിക്കു" [ബഹുദൈവ വിശ്വാസി] കളില്‍ പെട്ടവനായിരുന്നിട്ടുമില്ല." قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿١٦٢﴾ volume_up share قُلْ പറയുക إِنَّ صَلَاتِي നിശ്ചയമായും എന്റെ നമസ്കാരം وَنُسُكِي എന്റെ ആരാധനാകര്‍മ്മങ്ങളും, ബലികര്‍മ്മങ്ങളും وَمَحْيَايَ എന്റെ ജീവിതവും وَمَمَاتِي എന്റെ മരണവും لِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിനുവേണ്ടിയത്രെ رَبِّ الْعَالَمِينَ ലോകരുടെ റബ്ബായ, ലോകരക്ഷിതാവായ. പറയുക: "നിശ്ചയമായും, എന്റെ നമസ്കാരവും, എന്റെ (ബലി മുതലായ) ആരാധനാ കര്‍മ്മങ്ങളും" എന്റെ ജീവിതവും, എന്റെ മരണവും (എല്ലാം) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.;- لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ﴿١٦٣﴾ volume_up share لَا شَرِيكَ പങ്കുകാരേ ഇല്ല لَهُ അവനു وَبِذَٰلِكَ അതുകൊണ്ടത്രെ أُمِرْتُ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് وَأَنَا ഞാനാകട്ടെ أَوَّلُ ഒന്നാമനാണ്‌ الْمُسْلِمِينَ മുസ്ലിംകളിലെ. "അവനു പങ്കുകാരേ ഇല്ല. അപ്രകാരമത്രെ" എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്; ഞാന്‍ "മുസ്ലിം,കളില്‍ [അവനു കീഴൊതുങ്ങിയവരില്‍] ഒന്നാമനുമത്രെ. തഫ്സീർ : 161-163 View قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّۭا وَهُوَ رَبُّ كُلِّ شَىْءٍۢ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ﴿١٦٤﴾ volume_up share قُلْ പറയുക أَغَيْرَ اللَّـهِ അല്ലാഹു അല്ലാത്തവരെയോ أَبْغِي ഞാന്‍ തേടുന്നു, തിരയുന്നു رَبًّا റബ്ബായിട്ട്, രക്ഷിതാവായി وَهُوَ رَبُّ അവനാകട്ടെ റബ്ബാകുന്നു كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَلَا تَكْسِبُ സമ്പാദിക്കുകയുമില്ല, ചെയ്തുവെക്കുകയുമില്ല كُلُّ نَفْسٍ എല്ലാ ആത്മാവും, ആളും, ദേഹവും, വ്യക്തിയും إِلَّا عَلَيْهَا അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടാല്ലാതെ وَلَا تَزِرُ കുറ്റം വഹിക്കുക (പേറുക)യുമില്ല وَازِرَةٌ ഒരു കുറ്റക്കാരിയും, കുറ്റം പേറുന്നതും وِزْرَ കുറ്റത്തെ, ഭാരത്തെ أُخْرَىٰ മറ്റൊന്നിന്റെ ثُمَّ പിന്നെ إِلَىٰ رَبِّكُم നിങ്ങളുടെ റബ്ബിങ്കലേക്കാണു مَّرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങിപ്പോക്കു فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ ബോധാപ്പെടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ അതില്‍, അതിന്റെ കാര്യത്തില്‍ تَخْتَلِفُونَ നിങ്ങള്‍ വ്യത്യാസപ്പെട്ടു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടു. പറയുക: "എല്ലാ വസ്തുക്കളുടെയും റബ്ബ് [രക്ഷിതാവു] അല്ലാഹുവായിരിക്കെ, അവനല്ലാത്തവരെ ഞാന്‍ റബ്ബായി (തേടി) തിരയുകയോ?!എല്ലാ (ഓരോ) ആത്മാവും [ആളും] അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടല്ലാതെ (ഒന്നും) സമ്പാദിച്ചു വെക്കുകയുമില്ല;കുറ്റം വഹിക്കുന്ന ഒരാത്മാവും [ആളും] മറ്റൊന്നിന്റെ കുറ്റം വഹിക്കുകയുമില്ല.പിന്നെ, നിങ്ങളുടെ റബ്ബിങ്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങി വരവു. അപ്പോള്‍, യാതൊന്നില്‍ നിങ്ങള്‍ ഭിന്നാഭിപ്രായപ്പെട്ടു കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധാപ്പെടുത്തുന്നതാണ്. തഫ്സീർ : 164-164 View وَهُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ ٱلْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍۢ دَرَجَـٰتٍۢ لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۗ إِنَّ رَبَّكَ سَرِيعُ ٱلْعِقَابِ وَإِنَّهُۥ لَغَفُورٌۭ رَّحِيمٌۢ﴿١٦٥﴾ volume_up share وَهُوَ അവനത്രെ الَّذِي جَعَلَكُمْ നിങ്ങളെ ആക്കിയവന്‍ خَلَائِفَ പിന്‍ഗാമികള്‍, പിന്നിലുള്ളവര്‍, മാറി മാറി വരുന്നവര്‍ الْأَرْضِ ഭൂമിയിലെ وَرَفَعَ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَكُمْ നിങ്ങളില്‍ ചിലരെ فَوْقَ بَعْضٍ ചിലര്‍ക്കു മീതെ دَرَجَاتٍ ചില പദവികള്‍ لِّيَبْلُوَكُمْ നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി فِي مَا آتَاكُمْ നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു سَرِيعُ വേഗമുള്ളവനാണു الْعِقَابِ ശിക്ഷാനടപടി وَإِنَّهُ നിശ്ചയമായും അവന്‍ لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധി(യും). അവനത്രെ, നിങ്ങളെ ഭൂമിയിലെ (മാറിമാറിവരുന്ന) പിന്‍ഗാമികള്‍ ആക്കിയവന്‍.നിങ്ങളില്‍ ചിലരെ ചിലര്‍ക്കു മീതെ അവന്‍ ചില പദവികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി.നിശ്ചയമായും, നിന്റെ രക്ഷിതാവ് വേഗം ശിക്ഷാനടപടി എടുക്കുന്നവനാകുന്നു; നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാണുതാനും. തഫ്സീർ : 165-165 View 7.അല്‍ അഅ്റാഫ് മുഖവുര بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. الٓمٓصٓ﴿١﴾ share المص "അലിഫ് - ലാം - മീം - സ്വാദ്". "അലിഫ് - ലാം - മീം - സ്വാദ്". كِتَـٰبٌ أُنزِلَ إِلَيْكَ فَلَا يَكُن فِى صَدْرِكَ حَرَجٌۭ مِّنْهُ لِتُنذِرَ بِهِۦ وَذِكْرَىٰ لِلْمُؤْمِنِينَ﴿٢﴾ share كِتَابٌ ഒരു ഒരു ഗ്രന്ഥമാകുന്നു أُنزِلَ إِلَيْكَ അത് നിന്നിലേക്കു (നിനക്കു) അവതരിപ്പിക്കപ്പെട്ടു فَلَا يَكُن അതിനാല്‍ ഉണ്ടായിരിക്കരുതു فِي صَدْرِكَ നിന്റെ നെഞ്ചില്‍ (മനസ്സില്‍) ഒരു حَرَجٌ വിഷമം, പ്രയാസം مِّنْهُ അതു നിമിത്തം, അതു സംബന്ധിച്ചു لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി بِهِ അതുമൂലം, അതുകൊണ്ടു وَذِكْرَىٰ ഉപദേശം (സ്മരണ) ആയും لِلْمُؤْمِنِينَ വിശ്വസിക്കുന്നവര്‍ക്കു (സത്യവിശ്വാസികള്‍ക്കു). (നബിയേ) നിനക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് (ഇതു); അതിനാല്‍, നിന്റെ നെഞ്ചില്‍ [മനസ്സില്‍] അതിനെക്കുറിച്ചു ഒരു വിഷമവും ഉണ്ടായിരിക്കരുത്; നീ അതു മൂലം (ജനങ്ങളെ) താക്കീതു ചെയ്‌വാന്‍ വേണ്ടിയും, സത്യവിശ്വാസികള്‍ക്കു ഉപദേശമായിട്ടും. തഫ്സീർ : 1-2 View ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًۭا مَّا تَذَكَّرُونَ﴿٣﴾ share اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ مَا أُنزِلَ അവതരിപ്പിക്കപ്പെട്ടതു إِلَيْكُم നിങ്ങള്‍ക്കു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുതു مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ أَوْلِيَاءَ കാര്യകര്‍ത്താക്കളെ قَلِيلًا مَّا ഏതോ (വളരെ) കുറച്ചു (മാത്രം) تَذَكَّرُونَ നിങ്ങള്‍ ഓര്‍മ്മവെക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. അവനു പുറമെ നിങ്ങള്‍ (വേറെ) കാര്യകര്‍ത്താക്കളെ പിന്‍പറ്റുകയും ചെയ്യരുത്. വളരെ കുറച്ചു (മാത്രം) നിങ്ങള്‍ ഓര്‍മ്മവെക്കുന്നു! وَكَم مِّن قَرْيَةٍ أَهْلَكْنَـٰهَا فَجَآءَهَا بَأْسُنَا بَيَـٰتًا أَوْ هُمْ قَآئِلُونَ﴿٤﴾ share وَكَم എത്രയാണു, എത്രയോ مِّن قَرْيَةٍ രാജ്യത്തില്‍ നിന്നു, രാജ്യമായി أَهْلَكْنَاهَا നാം അവയെ നശിപ്പിച്ചിരിക്കുന്നു فَجَاءَهَا എന്നിട്ടു [അങ്ങനെ] അവക്കു ചെന്നു, വന്നു بَأْسُنَا നമ്മുടെ ശൗര്യം, ഊക്കു, ശക്തി (ശിക്ഷ) بَيَاتًا രാത്രിയിലെ [നിശാ സമയത്തെ] ആക്രമണമായി أَوْ هُمْ അല്ലെങ്കില്‍ അവര്‍ ആയിരിക്കെ قَائِلُونَ മദ്ധ്യാഹ്ന (ഉച്ച) വിശ്രമം കൊള്ളുന്നവര്‍. എത്ര രാജ്യങ്ങളെ (രാജ്യക്കാരെ) യാണു നാം നശിപ്പിച്ചിരിക്കുന്നത്?! അങ്ങനെ, ഒരു നിശാക്രമണമായോ, അല്ലെങ്കില്‍ അവര്‍ (രാജ്യക്കാര്‍) മദ്ധ്യാഹ്ന വിശ്രമം കൊള്ളുന്നവരായിരിക്കെയോ നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] വന്നു. فَمَا كَانَ دَعْوَىٰهُمْ إِذْ جَآءَهُم بَأْسُنَآ إِلَّآ أَن قَالُوٓا۟ إِنَّا كُنَّا ظَـٰلِمِينَ﴿٥﴾ share فَمَا كَانَ എന്നിട്ടു (അപ്പോള്‍) ആയിരുന്നില്ല دَعْوَاهُمْ അവരുടെ വിളിച്ചുപറയല്‍, വാദം إِذْ جَاءَهُم അവര്‍ക്കു വന്നപ്പോള്‍ بَأْسُنَا നമ്മുടെ ശൗര്യം [ശിക്ഷ] إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ, പറയുകയല്ലാതെ إِنَّا كُنَّا നിശ്ചയമായും നാം (ഞങ്ങള്‍) ആയിരുന്നു ظَالِمِينَ അക്രമികള്‍. എന്നിട്ടു നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ക്കു വന്നപ്പോള്‍, അവരുടെ (മുറ) വിളിയായിരുന്നില്ല, "നിശ്ചയമായും, ഞങ്ങള്‍ അക്രമികളായിരുന്നു"വെന്നു അവര്‍ പറഞ്ഞതല്ലാതെ. തഫ്സീർ : 3-5 View فَلَنَسْـَٔلَنَّ ٱلَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْـَٔلَنَّ ٱلْمُرْسَلِينَ﴿٦﴾ share فَلَنَسْأَلَنَّ എന്നാല്‍ നിശ്ചയമായും നാം ചോദിക്കും الَّذِينَ യാതൊരുവരോടു أُرْسِلَ അയക്കപ്പെട്ടിരിക്കുന്നു إِلَيْهِمْ അവരിലേക്കു, അവര്‍ക്കു وَلَنَسْأَلَنَّ നിശ്ചയമായും നാം ചോദിക്കുകയും ചെയ്യും الْمُرْسَلِينَ അയക്കപ്പെട്ടവരോടു, മുര്‍സലുകളോട്. എന്നാല്‍, യാതൊരു കൂട്ടരിലേക്കു (റസൂലുകള്‍) അയക്കപ്പെട്ടുവോ അവരോടു നിശ്ചയമായും നാം ചോദ്യം ചെയ്യുന്നതാണ്; (അയക്കപ്പെട്ട) "മുര്‍സലു"കളോടും നിശ്ചയമായും നാം ചോദ്യം ചെയ്യും. فَلَنَقُصَّنَّ عَلَيْهِم بِعِلْمٍۢ ۖ وَمَا كُنَّا غَآئِبِينَ﴿٧﴾ share فَلَنَقُصَّنَّ എന്നിട്ടു നാം നിശ്ചയമായും വിവരിച്ചു കൊടുക്കും, കഥ പറഞ്ഞുകൊടുക്കുകതന്നെ ചെയ്യും عَلَيْهِم അവര്‍ക്കു بِعِلْمٍ അറിവോടെ, അറിഞ്ഞുകൊണ്ടു وَمَا كُنَّا നാം ആയിരുന്നതുമില്ല غَائِبِينَ മറഞ്ഞ (കാണാത്ത) വര്‍. എന്നിട്ട് അറിഞ്ഞുകൊണ്ടു (തന്നെ) നിശ്ചയമായും, നാം അവര്‍ക്കു കഥ വിവരിച്ചുകൊടുക്കുന്നതാണ്. (കാണാതെ) നാം മറഞ്ഞു പോയവരായിരുന്നതുമില്ല. തഫ്സീർ : 6-7 View وَٱلْوَزْنُ يَوْمَئِذٍ ٱلْحَقُّ ۚ فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٨﴾ share وَالْوَزْنُ തൂക്കം തൂക്കല്‍ يَوْمَئِذٍ ആ ദിവസം الْحَقُّ യഥാര്‍ത്ഥമാകുന്നു فَمَن അപ്പോള്‍ ആര്‍, യാതൊരുവന്‍ ثَقُلَتْ ഘനപ്പെട്ടു, ഭാരം തൂങ്ങി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍, തുലാസ്സുകള്‍ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْمُفْلِحُونَ അവരത്രെ വിജയികള്‍. അന്നത്തെ ദിവസം, (കര്‍മ്മങ്ങള്‍) തൂക്കല്‍ യഥാര്‍ത്ഥമായുള്ളതത്രെ. അപ്പോള്‍, ആരുടെ (നന്‍മയുടെ) തൂക്കങ്ങള്‍ ഘനം തൂങ്ങിയോ അക്കൂട്ടര്‍തന്നെയാണ് വിജയികള്‍. وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُم بِمَا كَانُوا۟ بِـَٔايَـٰتِنَا يَظْلِمُونَ﴿٩﴾ share وَمَنْ ആര്‍, ഏതൊരുവന്‍ خَفَّتْ ലഘുവായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണു, നഷ്ടപ്പെട്ടവരാണു أَنفُسَهُم തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ بِمَا كَانُوا അവരായിരുന്നതു നിമിത്തം بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെക്കൊണ്ടു, ദൃഷ്ടാന്തങ്ങളോടു يَظْلِمُونَ അക്രമം പ്രവര്‍ത്തിക്കും. ആരുടെ തൂക്കങ്ങള്‍ ലഘുവായോ അക്കൂട്ടര്‍തന്നെയാണു തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിയവര്‍; (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളോടു അവര്‍ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം. തഫ്സീർ : 8-9 View وَلَقَدْ مَكَّنَّـٰكُمْ فِى ٱلْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ ۗ قَلِيلًۭا مَّا تَشْكُرُونَ﴿١٠﴾ share وَلَقَدْ مَكَّنَّاكُمْ തീര്‍ച്ചയായും നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിയിട്ടുണ്ടു فِي الْأَرْضِ ഭൂമിയില്‍ وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു فِيهَا അതില്‍ مَعَايِشَ ജീവിത മാര്‍ഗ്ഗങ്ങളെ قَلِيلًا مَّا എന്തോ (വളരെ) കുറച്ചു تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കുന്നു. തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ഭൂമിയില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്; നിങ്ങള്‍ക്കു അതില്‍ നാം (പല) ജീവിത മാര്‍ഗ്ഗങ്ങളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. വളരെ കുറച്ചു (മാത്രം) നിങ്ങള്‍ നന്ദി ചെയ്യുന്നു! തഫ്സീർ : 10-10 View وَلَقَدْ خَلَقْنَـٰكُمْ ثُمَّ صَوَّرْنَـٰكُمْ ثُمَّ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ لَمْ يَكُن مِّنَ ٱلسَّـٰجِدِينَ﴿١١﴾ share وَلَقَدْ തീര്‍ച്ചയായും ഉണ്ടു خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിച്ചു ثُمَّ صَوَّرْنَاكُمْ പിന്നെ നിങ്ങളെ നാം രൂപപ്പെടുത്തി ثُمَّ قُلْنَا പിന്നെ നാം പറഞ്ഞു لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا നിങ്ങള്‍ സുജൂദു ചെയ്യുവിന്‍ لِآدَمَ ആദമിനു فَسَجَدُوا എന്നിട്ടു അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ لَمْ يَكُن അവന്‍ ആയില്ല, ആയിരുന്നില്ല مِّنَ السَّاجِدِينَ സുജൂദു ചെയ്ത (ചെയ്യുന്ന) വരില്‍ (പെട്ടവന്‍). തീര്‍ച്ചയായും, നാം നിങ്ങളെ സൃഷ്ടിക്കുകയുണ്ടായി; പിന്നീടു നിങ്ങളെ നാം രൂപപ്പെടുത്തി; പിന്നെ, മലക്കുകളോടു നാം പറഞ്ഞു: "നിങ്ങള്‍ ആദമിന്നു "സുജൂദു" ചെയ്യുവിന്‍". എന്നിട്ട് അവര്‍ "സുജൂദു" ചെയ്തു - ഇബ്ലീസ് ഒഴികെ. അവന്‍ "സുജൂദു" ചെയ്തവരുടെ കൂട്ടത്തില്‍ ആയില്ല. [സുജൂദു ചെയ്തില്ല]. തഫ്സീർ : 11-11 View قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌۭ مِّنْهُ خَلَقْتَنِى مِن نَّارٍۢ وَخَلَقْتَهُۥ مِن طِينٍۢ﴿١٢﴾ share قَالَ അവന്‍ പറഞ്ഞു مَا مَنَعَكَ നിന്നെ തടസ്സപ്പെടുത്തിയതെന്തു, എന്താണു നിന്നെ മുടക്കിയതു أَلَّا تَسْجُدَ നീ സുജൂദു ചെയ്യാതിരിക്കുവാന്‍ إِذْ أَمَرْتُكَ നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍, കല്‍പിച്ച സ്ഥിതിക്കു قَالَ അവന്‍ പറഞ്ഞു أَنَا خَيْرٌ ഞാന്‍ ഉത്തമനാകുന്നു مِّنْهُ അവനെക്കാള്‍ خَلَقْتَنِي എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു مِن نَّارٍ അഗ്നിയില്‍നിന്നു وَخَلَقْتَهُ അവനെ നീ സൃഷ്ടിച്ചിരിക്കുന്നു مِن طِينٍ കളിമണ്ണില്‍നിന്നു. അവന്‍ [അല്ലാഹു] പറഞ്ഞു: "നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍ നീ "സുജൂദു" ചെയ്യാതിരിക്കുവാന്‍ (തക്കവണ്ണം) നിന്നെ തടസ്സപ്പെടുത്തിയതെന്താണു?" അവന്‍ പറഞ്ഞു: "ഞാന്‍ അവനെ [ആദമിനെ]ക്കാള്‍ ഉത്തമനാകുന്നു; എന്നെ നീ അഗ്നിയില്‍ നിന്നു സൃഷ്ടിച്ചിരിക്കുന്നു; അവനെ നീ കളിമണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. [ഇതാണു തടസ്സം]. തഫ്സീർ : 12-12 View قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّـٰغِرِينَ﴿١٣﴾ share قَالَ അവന്‍ പറഞ്ഞു فَاهْبِطْ എന്നാല്‍ നീ ഇറങ്ങിപ്പോകുക مِنْهَا ഇതില്‍ [ഇവിടത്തില്‍] നിന്നു فَمَا يَكُونُ എന്നാല്‍ (കാരണം) ആകുകയില്ല (പാടില്ല) لَكَ നിനക്കു أَن تَتَكَبَّرَ നീ അഹംഭാവം നടിക്കല്‍ فِيهَا ഇതില്‍, ഇവിടത്തില്‍ فَاخْرُجْ അതിനാല്‍ പുറത്തു പോകുക إِنَّكَ നിശ്ചയമായും നീ مِنَ الصَّاغِرِينَ ചെറിയവരി (നിസ്സാരന്‍മാരി) ല്‍ പെട്ടവനാണ്. അവന്‍ [അല്ലാഹു] പറഞ്ഞു: "എന്നാല്‍ ഇതില്‍ നിന്നു നീ ഇറങ്ങിപ്പോകുക! കാരണം, ഇതില്‍ വെച്ച് അഹംഭാവം നടിക്കുവാന്‍ നിനക്കു പാടില്ല. ആകയാല്‍, പുറത്തു പോകുക! നിശ്ചയമായും, നീ നിസ്സാരന്‍മാരില്‍ പെട്ടവനാകുന്നു." قَالَ أَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ﴿١٤﴾ share قَالَ അവന്‍ പറഞ്ഞു أَنظِرْنِي എന്നെ നീ കാത്തുവെച്ചു (ഒഴിവാക്കി) തരേണം, അവധി നല്‍കണേ إِلَىٰ يَوْمِ ദിവസം വരെ يُبْعَثُونَ അവര്‍ എഴുന്നേല്‍പിക്കപ്പെടുന്ന. അവന്‍ പറഞ്ഞു: "അവര്‍ [മനുഷ്യര്‍] എഴുന്നേല്‍പിക്കപ്പെടുന്ന [പുനരുത്ഥാന] ദിവസം വരെ എനിക്കു നീ (അവധി തന്നു) ഒഴിവു നല്‍കേണമേ!" قَالَ إِنَّكَ مِنَ ٱلْمُنظَرِينَ﴿١٥﴾ share قَالَ അവന്‍ പറഞ്ഞു إِنَّكَ നിശ്ചയമായും നീ مِنَ الْمُنظَرِينَ കാത്തുവെക്ക (ഒഴിവാക്ക)പ്പെട്ടവരില്‍ പെട്ട (വനാണ്). അവന്‍ [അല്ലാഹു] പറഞ്ഞു: "നിശ്ചയമായും, നീ ഒഴിവു നല്‍കപ്പെട്ടവരില്‍ പെട്ടവനാണ്." തഫ്സീർ : 13-15 View قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ﴿١٦﴾ share قَالَ അവന്‍ പറഞ്ഞു فَبِمَا أَغْوَيْتَنِي എന്നാല്‍ നീ എന്നെ വഴിപിഴവിലാക്കിയ (വഴി തെറ്റിയവനാക്കിയ) തു കൊണ്ടു لَأَقْعُدَنَّ തീര്‍ച്ചയായും ഞാന്‍ ഇരിക്കുക തന്നെ ചെയ്യും لَهُمْ അവര്‍ക്കുവേണ്ടി, അവര്‍ക്കായി صِرَاطَكَ നിന്റെ പാതയില്‍ الْمُسْتَقِيمَ ചൊവ്വായ. അവന്‍ [ഇബ്ലീസ്] പറഞ്ഞു: "എന്നാല്‍, നീ എന്നെ വഴിപിഴവിലായിരിക്കകൊണ്ടു തീര്‍ച്ചയായും, നിന്റെ ചൊവ്വായ പാതയില്‍ അവര്‍ക്കായി ഞാന്‍ (കാത്ത്) ഇരിക്കുക തന്നെ ചെയ്യും; ثُمَّ لَـَٔاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَـٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَـٰكِرِينَ﴿١٧﴾ share ثُمَّ പിന്നെ لَآتِيَنَّهُم ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുക തന്നെ ചെയ്യും مِّن بَيْنِ أَيْدِيهِمْ അവരുടെ കൈകള്‍ക്കിടയിലൂടെ (മുമ്പിലൂടെ) وَمِنْ خَلْفِهِمْ അവരുടെ പിമ്പിലൂടെയും وَعَنْ أَيْمَانِهِمْ അവരുടെ വലതുകളിലായും, വലവശത്തും وَعَن شَمَائِلِهِمْ അവരുടെ ഇടതുകളിലായും, ഇടവശത്തും وَلَا تَجِدُ നീ കണ്ടെത്തുകയുമില്ല (കാണുകയുമില്ല) أَكْثَرَهُمْ അവരില്‍ അധികമാളുകളെ شَاكِرِينَ നന്ദി കാണിക്കുന്നവരായിട്ടു. പിന്നെ, അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും, അവരുടെ വലഭാഗത്തു നിന്നും അവരുടെ ഇടഭാഗത്തു നിന്നും ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുകതന്നെ ചെയ്യും; അവരില്‍ അധികമാളെയും നന്ദി കാണിക്കുന്നവരായി നീ കണ്ടെത്തുന്നതുമല്ല. തഫ്സീർ : 16-17 View قَالَ ٱخْرُجْ مِنْهَا مَذْءُومًۭا مَّدْحُورًۭا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ﴿١٨﴾ share قَالَ അവന്‍ പറഞ്ഞു اخْرُجْ നീ പുറത്തു പോകുക مِنْهَا ഇതില്‍ (ഇവിടത്തില്‍) നിന്നു مَذْءُومًا അപമാനിക്കപ്പെട്ടവനായി, ആക്ഷേപിക്കപ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ടവനായി لَّمَن തീര്‍ച്ചയായും ആര്‍ تَبِعَكَ നിന്നെ തുടര്‍ന്നു مِنْهُمْ അവരില്‍ നിന്നു لَأَمْلَأَنَّ നിശ്ചയമായും നാം നിറക്കുക തന്നെ ചെയ്യും جَهَنَّمَ ജഹന്നമിനെ, നരകത്തെ مِنكُمْ നിങ്ങളാല്‍ (നിങ്ങളെക്കൊണ്ടു) أَجْمَعِينَ എല്ലാവരെയും. അവന്‍ [അല്ലാഹു] പറഞ്ഞു: "അപമാനിക്കപ്പെട്ടവനും, ആട്ടപ്പെട്ടവനുമായിക്കൊണ്ട് ഇവിടത്തില്‍ നിന്നു നീ പുറത്തു പോകുക! തീര്‍ച്ചയായും, അവരില്‍ [മനുഷ്യരില്‍] നിന്നു നിന്നെ ആര്‍ പിന്‍പറ്റിയോ നിങ്ങളെ [നിന്നെയും അവരെയും] എല്ലാവരെയും കൊണ്ടു ഞാന്‍ "ജഹന്നം" [നരകം] നിറക്കുക തന്നെ ചെയ്യും." وَيَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ﴿١٩﴾ share وَيَا آدَمُ ആദമേ اسْكُنْ താമസിക്കുക, പാര്‍ക്കുക أَنتَ നീ(യും) وَزَوْجُكَ നിന്റെ ഇണ(ഭാര്യ)യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ فَكُلَا എന്നിട്ടു നിങ്ങള്‍ തിന്നുകൊള്ളുക مِنْ حَيْثُ ഇടത്തില്‍നിന്നു, വിധേന شِئْتُمَا നിങ്ങള്‍ ഉദ്ദേശിച്ച وَلَا تَقْرَبَا നിങ്ങള്‍ സമീപിക്കയും ചെയ്യരുത് هَٰذِهِ الشَّجَرَةَ ഈ വൃക്ഷത്തെ فَتَكُونَا എന്നാല്‍ നിങ്ങള്‍ ആയിത്തീരും مِنَ الظَّالِمِينَ അക്രമികളില്‍ പെട്ട (വര്‍). "ആദമേ നീയും, നിന്റെ ഇണ [ഭാര്യ]യും സ്വര്‍ഗ്ഗത്തില്‍ താമസിച്ചു കൊള്ളുവിന്‍; എന്നിട്ട്, നിങ്ങള്‍ രണ്ടുപേരും നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തു നിന്നു തിന്നുകൊള്ളുക; ഈ (ഒരു) വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; എന്നാല്‍, നിങ്ങള്‍ രണ്ടുപേരും അക്രമികളില്‍പെട്ടവരായിത്തീരും." തഫ്സീർ : 18-19 View فَوَسْوَسَ لَهُمَا ٱلشَّيْطَـٰنُ لِيُبْدِىَ لَهُمَا مَا وُۥرِىَ عَنْهُمَا مِن سَوْءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنْ هَـٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَـٰلِدِينَ﴿٢٠﴾ share فَوَسْوَسَ എന്നിട്ടു ദുര്‍മ്മന്ത്രം നടത്തി لَهُمَا അവര്‍ രണ്ടാളോടും الشَّيْطَانُ പിശാചു لِيُبْدِيَ അവന്‍ വെളിവാക്കുവാന്‍വേണ്ടി لَهُمَا അവര്‍ക്കു രണ്ടാള്‍ക്കും مَا وُورِيَ മറക്ക(മൂടിവെക്ക)പ്പെട്ടതു عَنْهُمَا അവരില്‍ നിന്നു, അവര്‍ക്കു مِن سَوْآتِهِمَا അവരുടെ നഗ്നതയില്‍ നിന്നു وَقَالَ അവന്‍ പറയുകയും ചെയ്തു مَا نَهَاكُمَا നിങ്ങളെ രണ്ടാളെയും വിരോധിച്ചിട്ടില്ല رَبُّكُمَا നിങ്ങളുടെ റബ്ബു عَنْ هَٰذِهِ الشَّجَرَةِ ഈ വൃക്ഷത്തില്‍ നിന്ന്, മരത്തെപ്പറ്റി إِلَّا أَن تَكُونَا നിങ്ങള്‍ ആകുന്നതിനാലല്ലാതെ, ആയിത്തീരുമെന്നതുകൊണ്ടല്ലാതെ مَلَكَيْنِ രണ്ടു മലക്കുകള്‍ أَوْ تَكُونَا അല്ലെങ്കില്‍ നിങ്ങള്‍ ആയിത്തീരുമെന്നതിനാല്‍ مِنَ الْخَالِدِينَ ശാശ്വതന്‍മാരില്‍, നിത്യവാസികളില്‍ പെട്ട (വര്‍). എന്നിട്ട്, അവര്‍ രണ്ടുപേര്‍ക്കും മറക്കപ്പെട്ടിരുന്നതായ അവരുടെ നഗ്നത അവര്‍ക്കു വെളിവാക്കുവാനായി പിശാചു അവരോടു ദുര്‍മ്മന്ത്രം നടത്തി. അവന്‍ പറയുകയും ചെയ്തു: "നിങ്ങളുടെ രണ്ടാളുടെയും റബ്ബ് നിങ്ങളോടു ഈ വൃക്ഷത്തെക്കുറിച്ചു വിരോധിച്ചിട്ടില്ല, നിങ്ങള്‍ രണ്ടു പേരും മലക്കുകള്‍ ആയിത്തീരുകയോ, അല്ലെങ്കില്‍ നിങ്ങള്‍ ശാശ്വതവാസികളില്‍പെട്ടവരായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ അല്ലാതെ." وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّـٰصِحِينَ﴿٢١﴾ share وَقَاسَمَهُمَا അവന്‍ അവരോടു സത്യം ചെയ്തു കാട്ടുക (പറയുക) യും ചെയ്തു إِنِّي നിശ്ചയമായും ഞാന്‍ لَكُمَا നിങ്ങള്‍ രണ്ടാള്‍ക്കും لَمِنَ النَّاصِحِينَ ഗുണകാംക്ഷികളില്‍ പെട്ട(വന്‍) തന്നെ. അവന്‍ അവരോടു സത്യം ചെയ്തു പറയുകയും ചെയ്തു: "നിശ്ചയമായും, ഞാന്‍ നിങ്ങള്‍ രണ്ടാള്‍ക്കും ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണെന്നു. തഫ്സീർ : 20-21 View فَدَلَّىٰهُمَا بِغُرُورٍۢ ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۖ وَنَادَىٰهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَـٰنَ لَكُمَا عَدُوٌّۭ مُّبِينٌۭ﴿٢٢﴾ share فَدَلَّاهُمَا എന്നിട്ടു അവന്‍ അവരെ താഴ്ത്തി, അധഃപതിപ്പിച്ചു, താഴെ ഇറക്കി بِغُرُورٍ വഞ്ചനയാല്‍, വഞ്ചനമൂലം, കൃത്രിമമായി فَلَمَّا ذَاقَا അങ്ങനെ അവര്‍ രുചി നോക്കിയപ്പോള്‍, ആസ്വദിച്ചാരെ الشَّجَرَةَ വൃക്ഷത്തെ بَدَتْ വെളിവായി لَهُمَا അവര്‍ക്കു രണ്ടാള്‍ക്കും سَوْآتُهُمَا അവരുടെ നഗ്നത وَطَفِقَا അവര്‍ രണ്ടാളും തുടങ്ങി يَخْصِفَانِ പറ്റിക്കുവാന്‍, വെചുചേര്‍ക്കുവാന്‍ عَلَيْهِمَا രണ്ടാളുടെയും മേല്‍ مِن وَرَقِ ഇലയില്‍നിന്നു الْجَنَّةِ സ്വര്‍ഗ്ഗത്തിലെ وَنَادَاهُمَا അവരെ രണ്ടാളെയും വിളിക്കുകയും ചെയ്തു رَبُّهُمَا അവരുടെ റബ്ബു أَلَمْ أَنْهَكُمَا ഞാന്‍ നിങ്ങളെ വിരോധിച്ചില്ലേ عَن تِلْكُمَا الشَّجَرَةِ ആ വൃക്ഷത്തെപ്പറ്റി وَأَقُل لَّكُمَا നിങ്ങളോടു ഞാന്‍ പറയുകയും (ചെയ്തില്ലേ?) إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു لَكُمَا നിങ്ങള്‍ രണ്ടാള്‍ക്കും عَدُوٌّ ശത്രുവാണു مُّبِينٌ പ്രത്യക്ഷ, സ്പഷ്ടമായ. എന്നിട്ട്, അവര്‍ രണ്ടുപേരെയും അവന്‍ വഞ്ചന മൂലം (തരം) താഴ്ത്തി. അങ്ങനെ, അവര്‍ (ആ) വൃക്ഷ (ഫലത്തെ) രുചി നോക്കിയപ്പോള്‍, അവര്‍ക്കു അവരുടെ നഗ്നത വെളിവായി, സ്വര്‍ഗ്ഗത്തിലെ ഇലയില്‍ നിന്നും (എടുത്ത്) അവര്‍ തങ്ങളുടെമേല്‍ പറ്റിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അവര്‍ രണ്ടാളുടെയും റബ്ബ് അവരെ വിളിച്ചു (പറഞ്ഞു): "ആ വൃക്ഷത്തെപ്പറ്റി ഞാന്‍ നിങ്ങളോടു വിരോധിച്ചിട്ടില്ലേ?! പിശാച് നിങ്ങള്‍ക്കു രണ്ടാള്‍ക്കും സ്പഷ്ടമായ ശത്രുവാണെന്നു ഞാന്‍ നിങ്ങളോടു പറയുകയും (ചെയ്തിട്ടില്ലേ)?! തഫ്സീർ : 22-22 View قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ﴿٢٣﴾ share قَالَا അവര്‍ രണ്ടാളും പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ ظَلَمْنَا ഞങ്ങള്‍ അക്രമം (അനീതി) ചെയ്തു أَنفُسَنَا ഞങ്ങളോടു തന്നെ, ഞങ്ങളുടെ സ്വന്തങ്ങളെ وَإِن لَّمْ تَغْفِرْ നീ പൊറുത്തില്ലെങ്കില്‍ لَنَا ഞങ്ങള്‍ക്കു وَتَرْحَمْنَا ഞങ്ങളോടു കരുണ ചെയ്യുകയും (ചെയ്തില്ലെങ്കില്‍) لَنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിത്തീരുക തന്നെ ചെയ്യും مِنَ الْخَاسِرِينَ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍. അവര്‍ രണ്ടാളും പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു; നീ ഞങ്ങള്‍ക്കു പൊറുത്തു തരുകയും, ഞങ്ങളോടു കരുണ ചെയ്യുകയും ചെയ്തില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ടവരായിത്തീരുക തന്നെ ചെയ്യും.!" തഫ്സീർ : 23-23 View قَالَ ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّۭ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّۭ وَمَتَـٰعٌ إِلَىٰ حِينٍۢ﴿٢٤﴾ share قَالَ അവന്‍ പറഞ്ഞു اهْبِطُوا നിങ്ങള്‍ ഇറങ്ങുവിന്‍ بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്കു عَدُوٌّ ശത്രുവാകുന്നു وَلَكُمْ നിങ്ങള്‍ക്കുണ്ടു فِي الْأَرْضِ ഭൂമിയില്‍ مُسْتَقَرٌّ താമസം, തങ്ങുന്ന സ്ഥാനം, വാസസ്ഥലം وَمَتَاعٌ ഉപയോഗവും, ഉപകരണവും إِلَىٰ حِينٍ ഒരു സമയംവരെ. അവന്‍ [അല്ലാഹു] പറഞ്ഞു: "നിങ്ങള്‍ (എല്ലാവരും) ഇറങ്ങിക്കൊള്ളുവിന്‍; നിങ്ങളില്‍ ചിലര്‍ ചിലര്‍ക്കു ശത്രുവാകുന്നു. [ഇതു ഓര്‍മ്മവെക്കണം.] "ഭൂമിയില്‍ നിങ്ങള്‍ക്കു ഒരു (നിശ്ചിത) സമയംവരെ താമസ (സൗകര്യ)വും, ഉപയോഗവുമുണ്ടായിരിക്കും." قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ﴿٢٥﴾ share قَالَ അവന്‍ പറഞ്ഞു فِيهَا അതില്‍ (തന്നെ) تَحْيَوْنَ നിങ്ങള്‍ ജീവിക്കും وَفِيهَا അതില്‍ (തന്നെ) تَمُوتُونَ നിങ്ങള്‍ മരിക്കുന്നു وَمِنْهَا അതില്‍ നിന്നു (തന്നെ) تُخْرَجُونَ നിങ്ങള്‍ പുറപ്പെടുവിക്ക (പുറത്തുകൊണ്ടുവര) പ്പെടുകയും ചെയ്യുന്നു. അവന്‍ [അല്ലാഹു] പറഞ്ഞു: "അതില്‍ തന്നെ നിങ്ങള്‍ ജീവിക്കും, അതില്‍ തന്നെ നിങ്ങള്‍ മരിക്കും, അതില്‍ നിന്നു തന്നെ നിങ്ങള്‍ (വീണ്ടും) പുറത്തു വരുത്തപ്പെടുകയും ചെയ്യും." തഫ്സീർ : 24-25 View يَـٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًۭا يُوَٰرِى سَوْءَٰتِكُمْ وَرِيشًۭا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌۭ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ﴿٢٦﴾ share يَا بَنِي സന്തതികളേ, മക്കളേ آدَمَ ആദമിന്റെ قَدْ أَنزَلْنَا നാം ഇറക്കിയിട്ടുണ്ട് عَلَيْكُمْ നിങ്ങള്‍ക്കു لِبَاسًا വസ്ത്രം يُوَارِي മറക്കുന്ന, മൂടുന്ന سَوْآتِكُمْ നിങ്ങളുടെ നഗ്നത وَرِيشًا അലങ്കാര വസ്ത്രവും وَلِبَاسُ التَّقْوَىٰ സൂക്ഷ്മത (ഭയഭക്തി) യാകുന്ന വസ്ത്രം ذَٰلِكَ അതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് ذَٰلِكَ അത് مِنْ آيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം) കളില്‍ പെട്ടതാണു اللَّهِ അല്ലാഹുവിന്റെ لَعَلَّهُمْ അവരായേക്കാം, അവരാകുവാന്‍വേണ്ടി يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും. ആദമിന്റെ സന്തതികളേ, നിങ്ങളുടെ നഗ്നത മറക്കുന്ന വസ്ത്രവും, അലങ്കാര വസ്ത്രവും നാം നിങ്ങള്‍ക്ക് ഇറക്കിത്തന്നിട്ടുണ്ട്. സൂക്ഷമത [ഭയഭക്തി]യാകുന്ന വസ്ത്രമാകട്ടെ, അതത്രെ (കൂടുതല്‍) ഉത്തമം. അതു അല്ലാഹുവിന്റെ [ആയത്തു" [ദൃഷ്ടാന്തം] കളില്‍ പെട്ടതാകുന്നു. അവര്‍ [മനുഷ്യര്‍] ഉറ്റാലോചിച്ചേക്കാം. يَـٰبَنِىٓ ءَادَمَ لَا يَفْتِنَنَّكُمُ ٱلشَّيْطَـٰنُ كَمَآ أَخْرَجَ أَبَوَيْكُم مِّنَ ٱلْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْءَٰتِهِمَآ ۗ إِنَّهُۥ يَرَىٰكُمْ هُوَ وَقَبِيلُهُۥ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا ٱلشَّيَـٰطِينَ أَوْلِيَآءَ لِلَّذِينَ لَا يُؤْمِنُونَ﴿٢٧﴾ share يَا بَنِي آدَمَ ആദമിന്റെ സന്തതികളേ لَا يَفْتِنَنَّكُمُ നിങ്ങളെ കുഴപ്പത്തിലാക്കരുതു, കുഴപ്പപ്പെടുത്താതിരിക്കട്ടെ الشَّيْطَانُ പിശാചു كَمَا أَخْرَجَ അവന്‍ പുറത്താക്കിയതുപോലെ أَبَوَيْكُم നിങ്ങളുടെ മാതാപിതാക്കളെ مِّنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍ നിന്നു يَنزِعُ നീക്കം ചെയ്തു (ഉരിഞ്ഞു - അഴിച്ചു) കൊണ്ടു عَنْهُمَا അവര്‍ രണ്ടാളില്‍ നിന്നു لِبَاسَهُمَا അവരുടെ വസ്ത്രം لِيُرِيَهُمَا അവന്‍ അവര്‍ക്കു കാണിക്കു (കാട്ടിക്കൊടുക്കു) വാന്‍ سَوْآتِهِمَا അവരുടെ നഗ്നത إِنَّهُ നിശ്ചയമായും അവന്‍ يَرَاكُمْ هُوَ അവന്‍ നിങ്ങളെ കാണും وَقَبِيلُهُ അവന്റെ കൂട്ടവും, കൂട്ടരും مِنْ حَيْثُ വിധേന لَا تَرَوْنَهُمْ നിങ്ങളവരെ കാണാത്ത إِنَّا جَعَلْنَا നിശ്ചയമായും നാം ആക്കിയിരിക്കുന്നു الشَّيَاطِينَ പിശാചുക്കളെ أَوْلِيَاءَ ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ لِلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ക്ക്. ആദമിന്റെ സന്തതികളേ, പിശാചു നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കിയതുപോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നുകൊള്ളട്ടെ; (അതെ) അവര്‍ക്കു രണ്ടാള്‍ക്കും അവരുടെ നഗ്നത കാണിക്കുവാന്‍വേണ്ടി അവരുടെ വസ്ത്രം അവരില്‍ നിന്നും നീക്കം ചെയ്തുകൊണ്ട് (പുറത്താക്കിയതു പോലെ). നിശ്ചയമായും, അവനും അവന്റെ കൂട്ടരും നിങ്ങള്‍ അവരെ (അങ്ങോട്ട്‌) കാണാത്ത വിധത്തില്‍ നിങ്ങളെ (ഇങ്ങോട്ട്) കാണുന്നതാണ്. വിശ്വസിക്കാത്തവര്‍ക്കു നാം പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു. തഫ്സീർ : 26-27 View وَإِذَا فَعَلُوا۟ فَـٰحِشَةًۭ قَالُوا۟ وَجَدْنَا عَلَيْهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ ۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿٢٨﴾ share وَإِذَا فَعَلُوا അവര്‍ ചെയ്‌താല്‍ فَاحِشَةً ഒരു നീചവൃത്തി, വല്ല നീചകൃത്യവും قَالُوا അവര്‍ പറയും وَجَدْنَا ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു عَلَيْهَا അതിന്‍മേല്‍ (അപ്രകാരം) آبَاءَنَا ഞങ്ങളുടെ പിതാക്കളെ (പൂര്‍വ്വികന്‍മാരെ) وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ أَمَرَنَا ഞങ്ങളോടു കല്‍പിക്കയും ചെയ്തിരിക്കുന്നു بِهَا അതിനു, അതുകൊണ്ടു, അതിനെപ്പറ്റി قُلْ പറയുക إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَأْمُرُ അവന്‍ കല്‍പിക്കയില്ല بِالْفَحْشَاءِ നീചവൃത്തിക്കു أَتَقُولُونَ നിങ്ങള്‍ പറയുന്നുവോ, പറയുകയോ عَلَى اللَّهِ അല്ലാഹുവിന്റെ പേരില്‍ مَا لَا تَعْلَمُونَ നിങ്ങള്‍ക്കറിയാത്തത്. അവര്‍ വല്ല നീചവൃത്തിയും ചെയ്‌താല്‍ അവര്‍ പറയും: "ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ അപ്രകാരം കണ്ടെത്തിയിരിക്കുന്നു; അല്ലാഹു ഞങ്ങളോട് അതിനു കല്‍പിക്കുകയും ചെയ്തിരിക്കുന്നു". പറയുക "നിശ്ചയമായും, അല്ലാഹു നീചവൃത്തിക്കു കല്‍പിക്കുകയില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു അറിഞ്ഞു കൂടാത്തതു നിങ്ങള്‍ പറയുകയോ?" قُلْ أَمَرَ رَبِّى بِٱلْقِسْطِ ۖ وَأَقِيمُوا۟ وُجُوهَكُمْ عِندَ كُلِّ مَسْجِدٍۢ وَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ﴿٢٩﴾ share قُلْ പറയുക أَمَرَ رَبِّي എന്റെ റബ്ബു കല്‍പിച്ചിരിക്കുന്നു بِالْقِسْطِ നീതിമുറക്ക്‌, നീതിയെപ്പറ്റി وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക (ശരിക്കു നിറുത്തുക)യും ചെയ്യുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ عِندَ كُلِّ എല്ലാറ്റിങ്കലും, എല്ലാറ്റിന്റെ അടുത്തും مَسْجِدٍ സുജൂദു (നമസ്കാര) സ്ഥാനം, പള്ളി وَادْعُوهُ അവനെ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും ചെയ്യുവിന്‍ مُخْلِصِينَ നിഷ്കളങ്കമാക്കിക്കൊണ്ടു, തനിച്ചാക്കിയവരായി لَهُ അവനു الدِّينَ മതം, കീഴ്വണക്കം, വഴിപ്പാടു كَمَا بَدَأَكُمْ നിങ്ങളെ അവന്‍ തുടങ്ങിയ (ആദ്യമുണ്ടാക്കിയ) തുപോലെ تَعُودُونَ നിങ്ങള്‍ മടങ്ങും (വീണ്ടും ആകും). പറയുക: "എന്റെ റബ്ബ് നീതി മുറക്ക് [അതു പാലിക്കുവാന്‍] കല്‍പിച്ചിരിക്കുന്നു. എല്ലാ നമസ്കാര സ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ നേരെ നിറുത്തുവിന്‍ എന്നും; മതം (അഥവാ കീഴ്വണക്കം) അവനു നിഷ്കളങ്കമാക്കിക്കൊണ്ടു അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും ചെയ്യുവിന്‍ എന്നും (കല്‍പിച്ചിരിക്കുന്നു). നിങ്ങളെ അവന്‍ ആദ്യമാ(യി ഉണ്ടാ)ക്കിയതു പോലെത്തന്നെ, നിങ്ങള്‍ മടങ്ങുന്നതാണ്. فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ ٱلضَّلَـٰلَةُ ۗ إِنَّهُمُ ٱتَّخَذُوا۟ ٱلشَّيَـٰطِينَ أَوْلِيَآءَ مِن دُونِ ٱللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ﴿٣٠﴾ share فَرِيقًا ഒരു വിഭാഗത്തെ, കൂട്ടരേ هَدَىٰ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു وَفَرِيقًا ഒരു വിഭാഗത്തെയാകട്ടെ حَقَّ عَلَيْهِمُ അവരില്‍ അവകാശപ്പെട്ടിരിക്കുന്നു الضَّلَالَةُ ദുര്‍മ്മാര്‍ഗ്ഗം, വഴിപിഴവു إِنَّهُمُ നിശ്ചയമായും അവര്‍ اتَّخَذُوا ആക്കിവെച്ചു, സ്വീകരിച്ചു الشَّيَاطِينَ പിശാചുക്കളെ أَوْلِيَاءَ ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ اللَّهِ അല്ലാഹുവിനെ കൂടാതെ, പുറമെ وَيَحْسَبُونَ അവര്‍ കണക്കാക്കുകയും (വിചാരിക്കുകയും) ചെയ്യുന്നു, ഗണിക്കുകയും ചെയ്തിരുന്നു أَنَّهُم അവര്‍ (ആകുന്നു) എന്നു مُّهْتَدُونَ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരാണു (എന്നു). ഒരു വിഭാഗത്തെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു; ഒരു വിഭാഗത്തെയാകട്ടെ, - അവരുടെമേല്‍ വഴിപിഴവു അവകാശപ്പെട്ടിരിക്കുന്നു. (അവരെ വഴിപിഴവിലുമാക്കിയിരിക്കുന്നു). (കാരണം) നിശ്ചയമായും, ഇവര്‍ അല്ലാഹുവിനു പുറമെ പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിവെച്ചിരിക്കുന്നു. തങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു അവര്‍ കണക്കാക്കുകയും ചെയ്യുന്നു. തഫ്സീർ : 28-30 View يَـٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍۢ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ﴿٣١﴾ share يَا بَنِي آدَمَ ആദമിന്റെ സന്തതികളേ (മക്കളേ) നിങ്ങള്‍ خُذُوا എടുത്തു (ഉപയോഗിച്ചു - സ്വീകരിച്ചു) കൊള്ളുവിന്‍ زِينَتَكُمْ നിങ്ങളുടെ ഭംഗി, അലങ്കാരം, അഴകു عِندَ كُلِّ مَسْجِدٍ എല്ലാ സുജൂദു (നമസ്കാര) വേളയിലും, നമസ്കാര സ്ഥലത്തിങ്കലും وَكُلُوا തിന്നുകയും ചെയ്യുവിന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ وَلَا تُسْرِفُوا നിങ്ങള്‍ അമിതമാക്കുക (അതിരു കടക്കുക) യും ചെയ്യരുതു إِنَّهُ നിശ്ചയമായും لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْمُسْرِفِينَ അതിരു വിടുന്നവരെ, അമിതമാക്കുന്നവരെ. ആദമിന്റെ സന്തതികളേ, എല്ലാ നമസ്കാരസ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ ഭംഗി [വസ്ത്രങ്ങള്‍] എടുത്തു (പയോഗിച്ചു) കൊള്ളുവിന്‍; നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിന്‍, അമിതമാക്കുകയും അരുത്. നിശ്ചയമായും, അമിതമാക്കുന്നവരെ അവന്‍ [അല്ലാഹു] ഇഷ്ടപ്പെടുകയില്ല. തഫ്സീർ : 31-31 View قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخْرَجَ لِعِبَادِهِۦ وَٱلطَّيِّبَـٰتِ مِنَ ٱلرِّزْقِ ۚ قُلْ هِىَ لِلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا خَالِصَةًۭ يَوْمَ ٱلْقِيَـٰمَةِ ۗ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍۢ يَعْلَمُونَ﴿٣٢﴾ share قُلْ പറയുക مَنْ حَرَّمَ നിഷിദ്ധ (ഹറാ) മാക്കിയതാരാണ് زِينَةَ اللَّهِ അല്ലാഹുവിന്റെ ഭംഗിയെ (അലങ്കാരത്തെ) الَّتِي أَخْرَجَ അവന്‍ പുറപ്പെടുവിച്ച (ഉല്പദിപ്പിച) തായ لِعِبَادِهِ തന്റെ (അവന്റെ) അടിയാന്‍മാര്‍ക്കുവേണ്ടി وَالطَّيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളെയും مِنَ الرِّزْقِ ആഹാര (ഉപജീവന)ത്തില്‍ നിന്നു قُلْ هِيَ പറയുക അവ لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കുള്ളതാണു (വേണ്ടിയാണു) فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഇഹലോക, ഐഹിക خَالِصَةً മാത്രമായിക്കൊണ്ടു, തനിയേയായിട്ടു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ كَذَٰلِكَ അ(ഇ)പ്രകാരം نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കുവേണ്ടി يَعْلَمُونَ അറിയുന്ന. (നബിയേ) പറയുക: "അല്ലാഹു അവന്റെ അടിയാന്‍മാര്‍ക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ളതായ അവന്റെ (വക) ഭംഗി (വസ്തുക്കളെ)യും, ആഹാരത്തില്‍ നിന്നുള്ള നല്ല (വിശിഷ്ട) വസ്തുക്കളെയും നിഷിദ്ധമാക്കിയതാരാണ്?!" പറയുക: "അവ ഐഹിക ജീവിതത്തില്‍ വിശ്വസിച്ചവര്‍ക്കുവേണ്ടിയുള്ളതാകുന്നു; ക്വിയാമത്തുനാളില്‍ അവര്‍ക്കു മാത്രമായിക്കൊണ്ട്." ഇപ്രകാരം, അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി "ആയത്തു" [ലക്‌ഷ്യം]കളെ നാം വിശദീകരിക്കുന്നു. തഫ്സീർ : 32-32 View قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًۭا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿٣٣﴾ share قُلْ പറയുക إِنَّمَا حَرَّمَ നിഷിദ്ധമാക്കിയതു (ഇവ മാത്രം), നിശ്ചയമായും ഹറാമാക്കി رَبِّيَ എന്റെ റബ്ബു الْفَوَاحِشَ നീചവൃത്തികളെ (മാത്രം) مَا ظَهَرَ പ്രത്യക്ഷമായതു (വെളിവായതു) مِنْهَا അവയില്‍ നിന്നു وَمَا بَطَنَ പരോക്ഷമായതും (മറഞ്ഞതും) وَالْإِثْمَ കുറ്റവും, പാപവും وَالْبَغْيَ അതിക്രമവും, കയ്യേറ്റവും, ധിക്കാരവും, അക്രമവും بِغَيْرِ الْحَقِّ ന്യായമില്ലാതെ, അവകാശമില്ലാതെ وَأَن تُشْرِكُوا നിങ്ങള്‍ പങ്കു ചേര്‍ക്കലും بِاللَّهِ അല്ലാഹുവിനോടു, അല്ലാഹുവില്‍ مَا لَمْ يُنَزِّلْ അവന്‍ അവതരിപ്പിക്കാത്തതിനെ بِهِ അതിനു, അതിനെപ്പറ്റി سُلْطَانًا ഒരു (അധികൃത) രേഖ (ശക്തി - അധികാരം) وَأَن تَقُولُوا നിങ്ങള്‍ പറയലും (പറഞ്ഞുണ്ടാക്കലും) عَلَى اللَّهِ അല്ലാഹുവിന്റെ പേരില്‍ مَا لَا تَعْلَمُونَ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു. പറയുക: "നിശ്ചയമായും, എന്റെ റബ്ബു നിഷിദ്ധമാക്കിയിരിക്കുന്നതു: നീചവൃത്തികളും അവയില്‍ പ്രത്യക്ഷമായതും പരോക്ഷമായതും, പാപവും, ന്യായവുമല്ലാതെയുള്ള അതിക്രമ (അഥവാ കയ്യേറ്റ)വും, യാതൊരു (അധികൃത) രേഖയും അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്തതിനെ നിങ്ങള്‍ അവനോടു പങ്കുചേര്‍ക്കുന്നതും, നിങ്ങള്‍ക്കു അറിഞ്ഞു കൂടാത്തതു നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുന്നതും (മാത്രം) ആകുന്നു. തഫ്സീർ : 33-33 View وَلِكُلِّ أُمَّةٍ أَجَلٌۭ ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةًۭ ۖ وَلَا يَسْتَقْدِمُونَ﴿٣٤﴾ share وَلِكُلِّ أُمَّةٍ എല്ലാ സമുദായത്തിനുമുണ്ട് أَجَلٌ ഒരു അവധി فَإِذَا جَاءَ അങ്ങനെ (അതിനാല്‍) വന്നാല്‍ أَجَلُهُمْ അവരുടെ അവധി لَا يَسْتَأْخِرُونَ അവര്‍ പിന്തി (പിന്നോട്ടു) പോകുകയില്ല سَاعَةً ഒരു നാഴികനേരം وَلَا يَسْتَقْدِمُونَ അവര്‍ മുന്തി (മുന്നോട്ടു) പോകുകയുമില്ല. എല്ലാ (ഓരോ) സമുദായത്തിനുമുണ്ട് ഒരു അവധി. അങ്ങനെ, അവരുടെ അവധി വന്നാല്‍ അവര്‍ ഒരു നാഴിക നേരവും പിന്നോട്ടു പോകുകയാകട്ടെ, മുന്നോട്ടു പോകുകയാകട്ടെ ചെയ്കയില്ല. തഫ്സീർ : 34-34 View يَـٰبَنِىٓ ءَادَمَ إِمَّا يَأْتِيَنَّكُمْ رُسُلٌۭ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى ۙ فَمَنِ ٱتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٣٥﴾ share يَا بَنِي آدَمَ ആദമിന്റെ സന്തതികളെ إِمَّا يَأْتِيَنَّكُمْ നിങ്ങള്‍ക്കു (വല്ലപ്പോഴും) വരുന്നപക്ഷം رُسُلٌ റസൂലുകള്‍, ദൂതന്‍മാര്‍ مِّنكُمْ നിങ്ങളില്‍നിന്നുള്ള يَقُصُّونَ വിവരിച്ചുതന്നുകൊണ്ടു عَلَيْكُمْ നിങ്ങള്‍ക്കു آيَاتِي എന്റെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ فَمَنِ اتَّقَىٰ അപ്പോള്‍ ആര്‍ സൂക്ഷിച്ചുവോ (കര്‍മ്മം) وَأَصْلَحَ നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ അവര്‍ വ്യസനിക്കും. ആദമിന്റെ സന്തതികളെ, എന്റെ "ആയത്തു [ലക്‌ഷ്യം] കള്‍" നിങ്ങള്‍ക്കു വിവരിച്ചുതന്നുകൊണ്ട് നിങ്ങളില്‍നിന്നുള്ള "റസൂലു"കള്‍ നിങ്ങള്‍ക്കു (വല്ലപ്പോഴും) വന്നെത്തുന്നപക്ഷം, അപ്പോള്‍ - ആര്‍ സൂക്ഷമത പാലിക്കുകയും, (പ്രവൃത്തി) നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല. وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٣٦﴾ share وَالَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളെ وَاسْتَكْبَرُوا അഹംഭാവം (വലുപ്പം - ഗര്‍വ്വു) നടിക്കുകയും ചെയ്തു عَنْهَا അവയെപ്പറ്റി أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്റെ ആള്‍ക്കാരാകുന്നു هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ സ്ഥിര (നിത്യ) വാസികളാണു, ശാശ്വതമായിരിക്കും. നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും, അവയെക്കുറിച്ച് അഹംഭാവം നടിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവര്‍ അതില്‍ നിത്യവാസികളായിരിക്കും. തഫ്സീർ : 35-36 View فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ أُو۟لَـٰٓئِكَ يَنَالُهُمْ نَصِيبُهُم مِّنَ ٱلْكِتَـٰبِ ۖ حَتَّىٰٓ إِذَا جَآءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوٓا۟ أَيْنَ مَا كُنتُمْ تَدْعُونَ مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ﴿٣٧﴾ share فَمَنْ അപ്പോള്‍ ആരാണു أَظْلَمُ ഏറ്റം (കൂടുതല്‍) അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ (പേരില്‍) كَذِبًا വ്യാജം, കളവു أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِآيَاتِهِ അവന്റെ ആയത്തുകളെ أُولَٰئِكَ അക്കൂട്ടര്‍ يَنَالُهُمْ അവര്‍ക്കു എത്തും, കിട്ടും نَصِيبُهُم അവരുടെ ഓഹരി, പങ്കു مِّنَ الْكِتَابِ ഗ്രന്ഥത്തില്‍ (രേഖയില്‍) നിന്നുള്ള حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءَتْهُمْ അവര്‍ക്കു വന്നാല്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ يَتَوَفَّوْنَهُمْ അവരെ പിടിച്ചെടുത്തുകൊണ്ടു (പിടിച്ചെടുക്കുവാനായി) قَالُوا അവര്‍ പറയും أَيْنَ എവിടെ مَا كُنتُمْ നിങ്ങളായിരുന്നതു, ആയിരുന്നവ تَدْعُونَ നിങ്ങള്‍ വിളിക്കും, പ്രാര്‍ത്ഥിക്കും مِن دُونِ اللَّهِ അല്ലാഹുവിനു പുറമെ, കൂടാതെ قَالُوا അവര്‍ പറയും ضَلُّوا അവര്‍ പിഴച്ചു (മറഞ്ഞു) പോയി عَنَّا ഞങ്ങളെ വിട്ട്, ഞങ്ങളില്‍നിന്നു وَشَهِدُوا അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും عَلَىٰ أَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങളുടെമേല്‍, തങ്ങള്‍ക്കു തന്നെ എതിരെ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَافِرِينَ അവിശ്വാസികള്‍. അപ്പോള്‍, അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ അവന്റെ "ആയത്തു" [ലക്‌ഷ്യം] കളെ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ അക്രമി ആരാണു?! അവര്‍ക്കു (രേഖാ) ഗ്രന്ഥത്തില്‍നിന്നുള്ള അവരുടെ ഓഹരി (എത്തി) കിട്ടുന്നതാണ്. അങ്ങനെ, (അവസാനം) അവരെ പിടിച്ചെടുക്കുവാനായി നമ്മുടെ ദൂതന്‍മാര്‍ അവരുടെ അടുക്കല്‍ വരുമ്പോള്‍ അവര്‍ [ദൂതന്‍മാര്‍] പറയും: "നിങ്ങള്‍ അല്ലാഹുവിനു പുറമേ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്നവ എവിടെ(പ്പോയി)?!" അവര്‍ (മറുപടി) പറയും: "അവര്‍ ഞങ്ങളെ വിട്ടു മറഞ്ഞുപോയി!" തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന് തങ്ങള്‍ക്കു തന്നെ എതിരില്‍ അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ്. തഫ്സീർ : 37-37 View قَالَ ٱدْخُلُوا۟ فِىٓ أُمَمٍۢ قَدْ خَلَتْ مِن قَبْلِكُم مِّنَ ٱلْجِنِّ وَٱلْإِنسِ فِى ٱلنَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌۭ لَّعَنَتْ أُخْتَهَا ۖ حَتَّىٰٓ إِذَا ٱدَّارَكُوا۟ فِيهَا جَمِيعًۭا قَالَتْ أُخْرَىٰهُمْ لِأُولَىٰهُمْ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمْ عَذَابًۭا ضِعْفًۭا مِّنَ ٱلنَّارِ ۖ قَالَ لِكُلٍّۢ ضِعْفٌۭ وَلَـٰكِن لَّا تَعْلَمُونَ﴿٣٨﴾ share قَالَ അവന്‍ പറയും ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ فِي أُمَمٍ സമുദായങ്ങളിലായി (സമുദായങ്ങളുടെ കൂട്ടത്തില്‍) قَدْ خَلَتْ കഴിഞ്ഞു പോയിട്ടുള്ള مِن قَبْلِكُم നിങ്ങള്‍ക്കു മുമ്പു مِّنَ الْجِنِّ ജിന്നുകളില്‍ നിന്നു وَالْإِنسِ മനുഷ്യരില്‍ നിന്നും فِي النَّارِ നരകത്തില്‍ كُلَّمَا دَخَلَتْ പ്രവേശിക്കുമ്പോഴെല്ലാം أُمَّةٌ ഒരു സമുദായം لَّعَنَتْ അതു ശപിക്കും أُخْتَهَا അതിന്റെ സഹോദരിയെ (സഹോദരസമുദായത്തെ) حَتَّىٰ അങ്ങനെ إِذَا ادَّارَكُوا അവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍, വന്നു ചേര്‍ന്നാല്‍ (ഒരുമിച്ചു കൂടിയാല്‍) فِيهَا അതില്‍ جَمِيعًا മുഴുവനും, എല്ലാവരും قَالَتْ പറയും أُخْرَاهُمْ അവരില്‍ അവസാനത്തേവര്‍ لِأُولَاهُمْ അവരില്‍ ആദ്യത്തേവരെപ്പറ്റി رَبَّنَا ഞങ്ങളുടെ റബ്ബേ هَٰؤُلَاءِ ഇക്കൂട്ടര്‍ أَضَلُّونَا അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു فَآتِهِمْ അതിനാല്‍ അവര്‍ക്കു നീ കൊടുക്കണം عَذَابًا ശിക്ഷ ضِعْفًا ഇരട്ടി, ഇരട്ടിയായ مِّنَ النَّارِ നരകത്തില്‍നിന്നു قَالَ അവന്‍ പറയും لِكُلٍّ എല്ലാവര്‍ക്കുമുണ്ടു ضِعْفٌ ഇരട്ടി وَلَٰكِن എങ്കിലും لَّا تَعْلَمُونَ നിങ്ങള്‍ അറിയുന്നില്ല, അറിയുകയില്ല. അവന്‍ [അല്ലാഹു] പറയും: "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നുമായി നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചു കൊള്ളുവിന്‍!" ഓരോ സമുദായവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദരിയെ [സഹോദര സമുദായത്തെ] അതു ശപിക്കുന്നതാണ്. അങ്ങനെ, അവര്‍ മുഴുവനും അതില്‍വെച്ച് പരസ്പരം കണ്ടുമുട്ടി (ഒരുമിച്ചു കൂടി) യാല്‍, അവരില്‍ അവസാനത്തേവര്‍ ആദ്യത്തേവരെക്കുറിച്ചു പറയും: "ഞങ്ങളുടെ റബ്ബേ! ഇക്കൂട്ടര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു; അതിനാല്‍ അവര്‍ക്കു നരകത്തില്‍ നിന്നും ഇരട്ടി ശിക്ഷ നീ കൊടുക്കേണമേ!" അവന്‍ പറയും: "എല്ലാവര്‍ക്കുമുണ്ട് ഇരട്ടി. പക്ഷെ, നിങ്ങള്‍ അറിയുന്നില്ല." وَقَالَتْ أُولَىٰهُمْ لِأُخْرَىٰهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍۢ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْسِبُونَ﴿٣٩﴾ share وَقَالَتْ പറയുകയും ചെയ്യും أُولَاهُمْ അവരില്‍ ആദ്യത്തേവര്‍ لِأُخْرَاهُمْ അവരില്‍ അവസാനത്തേവരോടു, അവസാനത്തേവരെക്കുറിച്ചു فَمَا كَانَ അപ്പോള്‍ ഉണ്ടായില്ല, ഇല്ല لَكُمْ നിങ്ങള്‍ക്കു عَلَيْنَا ഞങ്ങളെക്കാള്‍ مِن فَضْلٍ ഒരു ശ്രേഷ്ഠതയും, മെച്ചവും فَذُوقُوا ആകയാല്‍ (എനി - അപ്പോള്‍) ആസ്വദിക്കുവിന്‍ (അനുഭവിക്കുക) الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുനിമിത്തം تَكْسِبُونَ നിങ്ങള്‍ സമ്പാദിക്കും. അവരില്‍ ആദ്യത്തേവര്‍, അവസാനത്തേവരോടു പറയും: "അപ്പോള്‍, നിങ്ങള്‍ക്കു ഞങ്ങളേക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല; ആകയാല്‍, നിങ്ങള്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍." തഫ്സീർ : 38-39 View إِنَّ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَا لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ وَكَذَٰلِكَ نَجْزِى ٱلْمُجْرِمِينَ﴿٤٠﴾ share إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ كَذَّبُوا അവര്‍ കളവാക്കി بِآيَاتِنَا നമ്മുടെ ആയത്തു (ലക്ഷ്യ - ദൃഷ്ടാന്തം) കളെ وَاسْتَكْبَرُوا അഹംഭാവം നടിക്കുകയും ചെയ്തു عَنْهَا അവയെക്കുറിച്ചു لَا تُفَتَّحُ തുറന്നുകൊടുക്കപ്പെടുകയില്ല لَهُمْ അവര്‍ക്കു, അവര്‍ക്കുവേണ്ടി أَبْوَابُ വാതിലു (കവാടം) കള്‍ السَّمَاءِ ആകാശത്തിന്റെ وَلَا يَدْخُلُونَ അവര്‍ പ്രവേശിക്കുകയുമില്ല الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ حَتَّىٰ يَلِجَ കടക്കുന്നതുവരെ الْجَمَلُ ഒട്ടകം فِي سَمِّ ദ്വാരത്തിലൂടെ الْخِيَاطِ സൂചിയുടെ وَكَذَٰلِكَ അപ്രകാരമത്രെ نَجْزِي നാം പ്രതിഫലം നല്‍കുന്നതു الْمُجْرِمِينَ കുറ്റവാളികള്‍ക്ക്. നിശ്ചയമായും, നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും, അവയെപ്പറ്റി അഹംഭാവം നടിക്കുകയും ചെയ്തവര്‍, അവര്‍ക്കു ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കപ്പെടുകയില്ല; സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നു പോകുന്നതു വരേക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമത്രെ, കുറ്റവാളികള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്. لَهُم مِّن جَهَنَّمَ مِهَادٌۭ وَمِن فَوْقِهِمْ غَوَاشٍۢ ۚ وَكَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ﴿٤١﴾ share لَهُم അവര്‍ക്കുണ്ട്, ഉണ്ടായിരിക്കും مِّن جَهَنَّمَ ജഹന്നമില്‍ നിന്നും مِهَادٌ വിരിപ്പു وَمِن فَوْقِهِمْ അവരുടെ മീതെയും غَوَاشٍ മൂടികള്‍ (പുതപ്പുകള്‍) وَكَذَٰلِكَ അപ്രകാരമാണ് نَجْزِي നാം പ്രതിഫലം കൊടുക്കുന്നതു الظَّالِمِينَ അക്രമികള്‍ക്ക്. അവര്‍ക്കു "ജഹന്നമി"ല്‍ [നരകത്തില്‍] നിന്നും (അടിയില്‍) വിരിപ്പുണ്ടായിരിക്കും; അവരുടെ മീതേക്കൂടി പുതപ്പുമുണ്ടായിരിക്കും. അപ്രകാരമത്രെ, അക്രമികള്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്. തഫ്സീർ : 40-41 View وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ﴿٤٢﴾ share وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ നല്ല കാര്യങ്ങള്‍ لَا نُكَلِّفُ നാം ശാസിക്കുക (നിര്‍ബ്ബന്ധിക്കുക) യില്ല نَفْسًا ഒരു ആത്മാവിനോടും, ദേഹത്തോടും (വ്യക്തിയോടും, ആളോടും) إِلَّا وُسْعَهَا അതിനു കഴിവതല്ലാതെ أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവരതില്‍ خَالِدُونَ ശാശ്വതരായിരിക്കണം. വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, ഒരു വ്യക്തിയോടും [ആളോടും] അതിന്റെ കഴിവ(നുസരിച്ച)ല്ലാതെ നാം ശാസിക്കുന്നില്ല - അക്കൂട്ടര്‍, സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു; അവര്‍ അതില്‍ സ്ഥിരവാസികളായിരിക്കും. തഫ്സീർ : 42-42 View وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّۢ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ ۖ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَـٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ لَقَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ ۖ وَنُودُوٓا۟ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ﴿٤٣﴾ share وَنَزَعْنَا നാം നീക്കിക്കളയുകയും ചെയ്യും مَا فِي صُدُورِهِم അവരുടെ നെഞ്ചു(ഹൃദയം)കളിലുള്ളതു مِّنْ غِلٍّ ഉള്‍പക (അസൂയ - വിദ്വേഷം - ഈര്‍ഷ്യത) യായിട്ടു تَجْرِي ഒഴുകും مِن تَحْتِهِمُ അവരുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ وَقَالُوا അവര്‍ പറയുകയും ചെയ്യും الْحَمْدُ (സര്‍വ്വ) സ്തുതി لِلَّهِ അല്ലാഹുവിനാകുന്നു الَّذِي هَدَانَا നമ്മെ വഴി ചേര്‍ത്ത, സന്മാര്‍ഗ്ഗത്തിലാക്കിയ لِهَٰذَا ഇതിലേക്കു وَمَا كُنَّا നാം ആകുമായിരുന്നില്ല لِنَهْتَدِيَ നാം നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാന്‍ لَوْلَا ഇല്ലായിരുന്നെങ്കില്‍ أَنْ هَدَانَا നമ്മെ വഴി ചേര്‍ക്കല്‍, സന്മാര്‍ഗ്ഗത്തിലാക്കിയതു اللَّهُ അല്ലാഹു لَقَدْ جَاءَتْ തീര്‍ച്ചയായും വന്നിട്ടുണ്ടു رُسُلُ رَبِّنَا നമ്മുടെ റബ്ബിന്റെ റസൂലുകള്‍ بِالْحَقِّ യഥാര്‍ത്ഥവുമായി وَنُودُوا അവര്‍ വിളിക്കപ്പെടുക (അവരോടു വിളിച്ചു പറയപ്പെടുക)യും ചെയ്യും أَن تِلْكُمُ അതു (ആണു) എന്നു الْجَنَّةُ സ്വര്‍ഗ്ഗമാണു (എന്നു) أُورِثْتُمُوهَا നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടിരിക്കുന്നു بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ടു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും. ഉള്‍പകയായി (അഥവാ വിദ്വേഷമായി) അവരുടെ നെഞ്ചു [ഹൃദയം] കളിലുള്ളതു (എല്ലാം) നാം നീക്കിക്കളയുന്നതുമാണ്. അവരുടെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: "ഞങ്ങളെ ഇതിലേക്കു വഴി ചേര്‍ത്തു തന്നവനായ അല്ലാഹുവിനു (സര്‍വ്വ) സ്തുതി?- അല്ലാഹു ഞങ്ങളെ വഴിചേര്‍ത്തു തന്നിട്ടില്ലായിരുന്നെങ്കില്‍, ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമായിരുന്നില്ല. തീര്‍ച്ചയായും, ഞങ്ങളുടെ റബ്ബിന്റെ "റസൂലു"കള്‍ യഥാര്‍ത്ഥവുമായി (ത്തന്നെ) വരുകയുണ്ടായി." അവരോടു വിളിച്ചു പറയപ്പെടുകയും ചെയ്യും: "അതാ സ്വര്‍ഗ്ഗം! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ക്കു അതു അവകാശമായി നല്‍കപ്പെട്ടിരിക്കുന്നു" എന്നു! തഫ്സീർ : 43-43 View وَنَادَىٰٓ أَصْحَـٰبُ ٱلْجَنَّةِ أَصْحَـٰبَ ٱلنَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّۭا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّۭا ۖ قَالُوا۟ نَعَمْ ۚ فَأَذَّنَ مُؤَذِّنٌۢ بَيْنَهُمْ أَن لَّعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ﴿٤٤﴾ share وَنَادَىٰ വിളിക്കുന്നതാണു (വിളിച്ചു പറയും) أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാര്‍ أَصْحَابَ النَّارِ നരകത്തിന്റെ ആള്‍ക്കാരെ أَن قَدْ ഉണ്ടായിട്ടുണ്ടെന്നു وَجَدْنَا ഞങ്ങള്‍ കണ്ടെത്തി(യിട്ടുണ്ടു) مَا وَعَدَنَا ഞങ്ങളോടു വാഗ്ദത്തം ചെയ്തതു رَبُّنَا ഞങ്ങളുടെ റബ്ബ് حَقًّا യഥാര്‍ത്ഥമായി فَهَلْ وَجَدتُّم എന്നാല്‍ നിങ്ങള്‍ കണ്ടെത്തിയോ مَّا وَعَدَ വാഗ്ദത്തം ചെയ്തതു رَبُّكُمْ നിങ്ങളുടെ റബ്ബു حَقًّا യഥാര്‍ത്ഥമായി قَالُوا അവര്‍ പറയും نَعَمْ അതെ فَأَذَّنَ അപ്പോള്‍ ഉച്ചത്തില്‍ അറിയിക്കും (വിളിച്ചു പറയും), പ്രഖ്യാപനം ചെയ്യും مُؤَذِّنٌ ഒരു ഉച്ചത്തില്‍ (ഉറക്കെ) അറിയിക്കുന്നവന്‍ بَيْنَهُمْ അവരുടെ ഇടയില്‍ أَن لَّعْنَةُ ശാപം എന്നു اللَّهِ അല്ലാഹുവിന്റെ عَلَى الظَّالِمِينَ അക്രമികളുടെ മേലുണ്ടായിരിക്കും (എന്നു). സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാര്‍ നരകത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "ഞങ്ങളുടെ റബ്ബ് ഞങ്ങളോടു വാഗ്ദത്തം ചെയ്തതു യഥാര്‍ത്ഥമായി ഞങ്ങള്‍ (അനുഭവത്തില്‍) കണ്ടെത്തിക്കഴിഞ്ഞു; എന്നാല്‍, നിങ്ങളുടെ റബ്ബ് വാഗ്ദത്തം ചെയതതു നിങ്ങള്‍ യഥാര്‍ത്ഥമായി കണ്ടെത്തിയോ?" അവര്‍ പറയും: "അതെ". അപ്പോള്‍, അവരുടെ ഇടയില്‍ ഒരാള്‍ (ഉറക്കെ) വിളിച്ചു പറയും: "അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലുണ്ടായിരിക്കുമെന്ന്;-" ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًۭا وَهُم بِٱلْـَٔاخِرَةِ كَـٰفِرُونَ﴿٤٥﴾ share الَّذِينَ يَصُدُّونَ തടഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍ عَن سَبِيلِ اللَّهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു وَيَبْغُونَهَا അവര്‍ അതിനു ആഗ്രഹിക്കുകയും (അതിനെ തേടുകയും) ചെയ്യുന്നു عِوَجًا വളവിനെ, വളഞ്ഞതായി وَهُم അവരാകട്ടെ, അവരോ بِالْآخِرَةِ പരലോകത്തില്‍ كَافِرُونَ അവിശ്വാസികളാണു. അതായതു, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ആളുകളെ) തിരിച്ചു വിടുകയും, അതിനു വളവു(ണ്ടാകണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, പരലോകത്തില്‍ അവിശ്വാസികളുമാണ്. [ഇങ്ങിനെയുള്ളവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കുമെന്ന്.] തഫ്സീർ : 44-45 View وَبَيْنَهُمَا حِجَابٌۭ ۚ وَعَلَى ٱلْأَعْرَافِ رِجَالٌۭ يَعْرِفُونَ كُلًّۢا بِسِيمَىٰهُمْ ۚ وَنَادَوْا۟ أَصْحَـٰبَ ٱلْجَنَّةِ أَن سَلَـٰمٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ﴿٤٦﴾ share وَبَيْنَهُمَا അതു രണ്ടിനുമിടയിലുണ്ട് حِجَابٌ ഒരു മറ وَعَلَى الْأَعْرَافِ അഅ്റാഫിലുണ്ട്, അഅ്റാഫിന്‍മേലുണ്ട് رِجَالٌ ചില പുരുഷന്‍മാര്‍ يَعْرِفُونَ അവര്‍ അറിയും كُلًّا എല്ലാവരെയും بِسِيمَاهُمْ അവരുടെ അടയാളം കൊണ്ടു, ലക്ഷണം മുഖേന وَنَادَوْا അവര്‍ വിളിക്കും (വിളിച്ചു പറയും) أَصْحَابَ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ أَن سَلَامٌ സലാം (സമാധാന ശാന്തി) എന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ (ഉണ്ടാവട്ടെ - ഉണ്ടായിരിക്കും) لَمْ يَدْخُلُوهَا അതിലവര്‍ പ്രവേശിച്ചിട്ടില്ല وَهُمْ അവരാകട്ടെ, അവര്‍ يَطْمَعُونَ മോഹിക്കുന്നു, ആശിക്കയും ചെയ്യുന്നു. അതു രണ്ടിനുമിടയില്‍ ഒരു മറയുണ്ട്‌: "അഅ്റാഫി"ന്‍മേല്‍ ചില പുരുഷന്‍മാരുമുണ്ട്. എല്ലാവരെയും അവരുടെ അടയാളങ്ങള്‍ കൊണ്ട് അവര്‍ അറിയുന്നതാണ്. അവര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "നിങ്ങള്‍ക്കു സലാം [സമാധാനശാന്തി] ഉണ്ടാവട്ടെ" എന്നു. അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല - അവരാകട്ടെ (അതിനു) മോഹിച്ചുകൊണ്ടിരിക്കുന്നു. وَإِذَا صُرِفَتْ أَبْصَـٰرُهُمْ تِلْقَآءَ أَصْحَـٰبِ ٱلنَّارِ قَالُوا۟ رَبَّنَا لَا تَجْعَلْنَا مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٤٧﴾ share وَإِذَا صُرِفَتْ തിരിക്കപ്പെട്ടാല്‍ أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تِلْقَاءَ നേരെ, ഭാഗത്തേക്ക് أَصْحَابِ النَّارِ നരകക്കാരുടെ, നരകത്തിന്റെ ആളുകളുടെ قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ مَعَ الْقَوْمِ ജനങ്ങളുടെകൂടെ الظَّالِمِينَ അക്രമികളായ. അവരുടെ ദൃഷ്ടികള്‍ നരകത്തിലെ ആള്‍ക്കാരുടെ നേരെ തിരിക്കപ്പെട്ടാല്‍, അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളെ (ഈ) അക്രമികളായ ജനങ്ങളുടെകൂടെ ആക്കരുതേ!". തഫ്സീർ : 46-47 View وَنَادَىٰٓ أَصْحَـٰبُ ٱلْأَعْرَافِ رِجَالًۭا يَعْرِفُونَهُم بِسِيمَىٰهُمْ قَالُوا۟ مَآ أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ﴿٤٨﴾ share وَنَادَىٰ വിളിച്ചു പറയും أَصْحَابُ ആള്‍ക്കാര്‍ الْأَعْرَافِ അഅ്റാഫിന്റെ رِجَالًا ചില പുരുഷന്മാരെ يَعْرِفُونَهُم അവരെ അവര്‍ അറിയുന്നതാണു بِسِيمَاهُمْ അവരുടെ അടയാളം (ലക്ഷണം) കൊണ്ടു قَالُوا അവര്‍ പറയും مَا أَغْنَىٰ എന്തു ധന്യമാക്കി (എന്താണു ഉപകരിച്ചതു) عَنكُمْ നിങ്ങള്‍ക്കു جَمْعُكُمْ നിങ്ങളുടെ ഒരുമിച്ചുകൂട്ടല്‍, ശേഖരണം وَمَا كُنتُمْ നിങ്ങള്‍ ആയിരുന്നതും تَسْتَكْبِرُونَ നിങ്ങള്‍ വലുപ്പം (അഹംഭാവം) നടിക്കും. "അഅ്റാഫി"ലെ ആള്‍ക്കാര്‍ ചില പുരുഷന്‍മാരെ വിളിക്കും, അവരുടെ അടയാളം കൊണ്ട് അവരെ അവര്‍ അറിയുന്നതാണു. അവര്‍ പറയും: "നിങ്ങളുടെ ശേഖരണവും, നിങ്ങള്‍ അഹംഭാവം നടിച്ചുകൊണ്ടിരുന്നതും നിങ്ങള്‍ക്കു എന്താണു ഉപകരിച്ചത്?! أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ ٱللَّهُ بِرَحْمَةٍ ۚ ٱدْخُلُوا۟ ٱلْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَآ أَنتُمْ تَحْزَنُونَ﴿٤٩﴾ share أَهَٰؤُلَاءِ ഇക്കൂട്ടരോ الَّذِينَ യാതൊരുവര്‍ أَقْسَمْتُمْ നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞു لَا يَنَالُهُمُ അവര്‍ക്കു എത്തുക(കൊടുക്കുക)യില്ല اللَّهُ അല്ലാഹു بِرَحْمَةٍ ഒരു കാരുണ്യവും കൊണ്ടു, കാരുണ്യത്തെയും ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ لَا خَوْفٌ ഒരു ഭയവുമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ നിങ്ങള്‍ വ്യസനപ്പെടും. "(ഇതാ) ഇക്കൂട്ടരാണോ അല്ലാഹു അവര്‍ക്കു ഒരു കാരുണ്യവും കൊടുക്കുകയില്ലെന്നു (പറഞ്ഞ്) നിങ്ങള്‍ സത്യം ചെയ്തവര്‍?!" "നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍, നിങ്ങളുടെ മേല്‍ യാതൊരു ഭയവുമില്ല, നിങ്ങള്‍ വ്യസനപ്പെടുകയും ചെയ്കയില്ല" (എന്നാണല്ലോ അവരോടു പറയപ്പെട്ടതു)." തഫ്സീർ : 48-49 View وَنَادَىٰٓ أَصْحَـٰبُ ٱلنَّارِ أَصْحَـٰبَ ٱلْجَنَّةِ أَنْ أَفِيضُوا۟ عَلَيْنَا مِنَ ٱلْمَآءِ أَوْ مِمَّا رَزَقَكُمُ ٱللَّهُ ۚ قَالُوٓا۟ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلْكَـٰفِرِينَ﴿٥٠﴾ share وَنَادَىٰ വിളിച്ചു പറയും أَصْحَابُ النَّارِ നരകത്തിലെ ആള്‍ക്കാര്‍ أَصْحَابَ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ أَنْ أَفِيضُوا നിങ്ങള്‍ ഒഴുക്കിത്തരണമെന്നു عَلَيْنَا ഞങ്ങളുടെ മേല്‍, ഞങ്ങളില്‍ مِنَ الْمَاءِ വെള്ളത്തില്‍ നിന്നു أَوْ مِمَّا അല്ലെങ്കില്‍ യാതൊന്നില്‍ നിന്നു رَزَقَكُمُ اللَّهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ قَالُوا അവര്‍ പറയും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു حَرَّمَهُمَا അതു രണ്ടും നിഷിദ്ധമാക്കിയിരിക്കുന്നു عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍. നരകത്തിലെ ആള്‍ക്കാര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "വെള്ളത്തില്‍ നിന്ന്, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു (ആഹാരമായി) നല്‍കിയതില്‍ നിന്നു (അല്‍പം) നിങ്ങള്‍ക്കു (ആഹാരമായി) നല്‍കിയതില്‍ നിന്നു (അല്‍പം) നിങ്ങള്‍ ഞങ്ങള്‍ക്കു ഒഴുക്കിത്തരണേ" എന്ന്! അവര്‍ പറയും: "നിശ്ചയമായും അല്ലാഹു, അതു രണ്ടും അവിശ്വാസികള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു;- ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَهْوًۭا وَلَعِبًۭا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ نَنسَىٰهُمْ كَمَا نَسُوا۟ لِقَآءَ يَوْمِهِمْ هَـٰذَا وَمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ﴿٥١﴾ share الَّذِينَ اتَّخَذُوا അതായതു ആക്കിത്തീര്‍ത്തവര്‍ دِينَهُمْ തങ്ങളുടെ മതത്തെ لَهْوًا വിനോദം, തമാശ وَلَعِبًا കളിയും, വിളയാട്ടവും وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എന്നാല്‍ (അതിനാല്‍) ഇന്നു نَنسَاهُمْ നാം അവരെ വിസ്മരിക്കുന്നു كَمَا نَسُوا അവര്‍ മറന്നതുപോലെ لِقَاءَ കണ്ടുമുട്ടുന്നതിനു يَوْمِهِمْ അവരുടെ ദിവസത്തെ هَٰذَا ഈ وَمَا كَانُوا അവരായിരുന്നതും بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ يَجْحَدُونَ അവര്‍ നിഷേധിക്കും. അതായതു, തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം തങ്ങളെ വഞ്ചിക്കുകയും ചെയ്തവര്‍ക്ക്." (അതെ) അതിനാല്‍, അവരുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ അവര്‍ മറന്നുകളഞ്ഞതും, നമ്മുടെ "ആയത്തു" [ദൃഷ്ടാന്തം] കളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതും പോലെ, അവരേ നാം ഇന്ന് മറന്നുകളയുന്നു. തഫ്സീർ : 50-51 View وَلَقَدْ جِئْنَـٰهُم بِكِتَـٰبٍۢ فَصَّلْنَـٰهُ عَلَىٰ عِلْمٍ هُدًۭى وَرَحْمَةًۭ لِّقَوْمٍۢ يُؤْمِنُونَ﴿٥٢﴾ share وَلَقَدْ جِئْنَا തീര്‍ച്ചയായും നാം ചെന്നിട്ടുണ്ട് هُم അവര്‍ക്കു, അവരുടെ അടുക്കല്‍ بِكِتَابٍ ഗ്രന്ഥവും കൊണ്ടു فَصَّلْنَاهُ നാം അതു വിശദീകരി(വിവരി)ച്ചിരിക്കുന്നു عَلَىٰ عِلْمٍ അറിവോടെ (അറിഞ്ഞും കൊണ്ടു) هُدًى മാര്‍ഗ്ഗദര്‍ശനമായിട്ടു وَرَحْمَةً കാരുണ്യമായും لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും, അറിഞ്ഞും കൊണ്ടു (തന്നെ) നാം വിശദീകരി(ച്ചു വിവരി)ച്ചിട്ടുള്ള ഒരു ഗ്രന്ഥം ഇവര്‍ക്കു നാം കൊണ്ടുചെന്നിട്ടുണ്ടു; വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിട്ട്. هَلْ يَنظُرُونَ إِلَّا تَأْوِيلَهُۥ ۚ يَوْمَ يَأْتِى تَأْوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبْلُ قَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشْفَعُوا۟ لَنَآ أَوْ نُرَدُّ فَنَعْمَلَ غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ قَدْ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٥٣﴾ share هَلْ يَنظُرُونَ അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു) വോ إِلَّا تَأْوِيلَهُ അതിന്റെ പുലര്‍ച്ച (വ്യാഖ്യാനം - പൊരുള്‍ - പര്യവസാനം) അല്ലാതെ يَوْمَ يَأْتِي വരുന്ന ദിവസം تَأْوِيلُهُ അതിന്റെ പുലര്‍ച്ച يَقُولُ പറയും الَّذِينَ نَسُوهُ അതിനെ മറന്ന (വിസ്മരിച്ച) വര്‍ مِن قَبْلُ മുമ്പു قَدْ جَاءَتْ വരുകയുണ്ടായി رُسُلُ رَبِّنَا നമ്മുടെ റബ്ബിന്റെ റസൂലുകള്‍ بِالْحَقِّ യഥാര്‍ത്ഥം കൊണ്ടു فَهَل لَّنَا എനി (അപ്പോള്‍) ഞങ്ങള്‍ (നമു)ക്കുണ്ടോ مِن شُفَعَاءَ ശുപാര്‍ശക്കാരില്‍ നിന്നു (വല്ലവരും) فَيَشْفَعُوا എന്നിട്ടു അവര്‍ ശുപാര്‍ശ ചെയ്യുമാറ്, എന്നാല്‍ ശുപാര്‍ശ ചെയ്യുമായിരുന്നു لَنَا ഞങ്ങള്‍ക്കു, നമുക്കു أَوْ نُرَدُّ അല്ലെങ്കില്‍ നാം മടക്കപ്പെടുമോ فَنَعْمَلَ എന്നിട്ടു നാം പ്രവര്‍ത്തിക്കുമാറ്, എന്നാല്‍ നമുക്കു (ഞങ്ങള്‍ക്കു) പ്രവര്‍ത്തിക്കാം غَيْرَ الَّذِي യാതൊന്നല്ലാത്തതു كُنَّا نَعْمَلُ നാം (ഞങ്ങള്‍) പ്രവര്‍ത്തിച്ചിരുന്നു قَدْ خَسِرُوا അവര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു أَنفُسَهُمْ തങ്ങളെത്തന്നെ, അവരുടെ സ്വന്തങ്ങളെ وَضَلَّ പിഴച്ചു (മറഞ്ഞു) പോകയും ചെയ്തു عَنْهُم അവരെവിട്ട് مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും. അതിന്റെ പുലര്‍ച്ചയല്ലാതെ (വല്ലതും) അവര്‍ നോക്കി (ക്കാത്തു)കൊണ്ടിരിക്കുന്നുവോ?! അതിന്റെ പുലര്‍ച്ച വന്നെത്തുന്ന ദിവസം, മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ പറയും: "ഞങ്ങളുടെ റബ്ബിന്റെ "റസൂലു"കള്‍ യഥാര്‍ത്ഥവുംകൊണ്ടു ഞങ്ങള്‍ക്കു വരുകയുണ്ടായി. [അന്നു ഞങ്ങളതു വിശ്വസിച്ചില്ല] എനി, ഞങ്ങള്‍ക്കു വല്ല ശുപാര്‍ശക്കാരും ഉണ്ടോ - എന്നാലവര്‍ ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യുമായിരുന്നു?!- അല്ലെങ്കില്‍, ഞങ്ങള്‍ മടക്കപ്പെടുമോ? എന്നാല്‍ ഞങ്ങള്‍ (മുമ്പു) പ്രവര്‍ത്തിച്ചിരുന്നതല്ലാത്തതു [സല്‍ക്കര്‍മ്മങ്ങള്‍] ഞങ്ങള്‍ പ്രവര്‍ത്തിക്കുമായിരുന്നു!" (അതെ) അവര്‍ തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞു. അവര്‍ കെട്ടിച്ചമച്ചിരുന്നതു (ഒക്കെയും) അവരെ വിട്ടു മറഞ്ഞുപോകയും ചെയ്തു. തഫ്സീർ : 52-53 View إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًۭا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتٍۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ﴿٥٤﴾ share إِنَّ رَبَّكُمُ നിശ്ചയമായും നിങ്ങളുടെ റബ്ബു اللَّهُ അല്ലാഹു الَّذِي خَلَقَ സൃഷ്‌ടിച്ച السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും فِيسِتَّةِ ആറിലായി أَيَّامٍ ദിവസങ്ങള്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു, ആസനസ്ഥനായി عَلَى الْعَرْشِ അര്‍ശില്‍, സിംഹാസനത്തിന്‍മേല്‍ يُغْشِي അവന്‍ മൂടുന്നു, മൂടിയിടുന്നു اللَّيْلَ രാത്രിയെ (രാവിനെക്കൊണ്ടു) النَّهَارَ പകലിനു, പകലിനെ يَطْلُبُهُ അതതിനെ തേടിക്കൊണ്ടു حَثِيثًا ധൃതഗതിയില്‍, ബദ്ധപ്പെട്ടുകൊണ്ടു, വേഗമായി وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും وَالنُّجُومَ നക്ഷത്രങ്ങളെയും مُسَخَّرَاتٍ വിധേയമാക്ക (നിയന്ത്രിക്ക) പ്പെട്ടതായിക്കൊണ്ടു بِأَمْرِهِ അവന്റെ കല്‍പനക്ക്‌, ആജ്ഞപ്രകാരം أَلَا അല്ലാ - അറിയുക لَهُ അവന്നാണു, അവന്റേതാണു الْخَلْقُ സൃഷ്ടിപ്പു, സൃഷ്ടി وَالْأَمْرُ കല്‍പനയും تَبَارَكَ നന്‍മ (മഹത്വം - മേന്‍മ - ഗുണം) ഏറിയിരിക്കുന്നു (അധികരിച്ചവനാണു) اللَّهُ അല്ലാഹു رَبُّ الْعَالَمِينَ ലോകരുടെ (ലോക) രക്ഷിതാവായ. നിശ്ചയമായും നിങ്ങളുടെ റബ്ബ് ആകാശങ്ങളെയും, ഭൂമിയെയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. പിന്നെ, അവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. രാത്രിയെ അവന്‍ പകലിനു മൂടിയിടുന്നു - അത് അതിനെ ധൃതഗതിയില്‍ തേടിക്കൊണ്ടു. അവന്റെ കല്‍പനക്കു വിധേയങ്ങളാക്കപ്പെട്ടുകൊണ്ട് സൂര്യനെയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും (അവന്‍ സൃഷ്ടിച്ചു). അല്ലാ (അറിയുക)! അവന്റേതാണ് സൃഷ്ടിപ്പും, കല്‍പനയും. [സൃഷ്ടിക്കലും, കല്‍പനാധികാരവും അവന്റെ വക തന്നെ.] ലോകരുടെ രക്ഷിതാവായ അല്ലാഹു നന്‍മ (അഥവാ മഹത്വം) ഏറിയവനാകുന്നു. തഫ്സീർ : 54-54 View ٱدْعُوا۟ رَبَّكُمْ تَضَرُّعًۭا وَخُفْيَةً ۚ إِنَّهُۥ لَا يُحِبُّ ٱلْمُعْتَدِينَ﴿٥٥﴾ share ادْعُوا വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനെ تَضَرُّعًا താഴ്മ (ഭക്തി) കാട്ടിക്കൊണ്ട് وَخُفْيَةً മറഞ്ഞുകൊണ്ടും, സ്വകാര്യ (രഹസ്യ) മായും إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْمُعْتَدِينَ അതിരുവിടുന്നവരെ. (മനുഷ്യരെ) നിങ്ങളുടെ റബ്ബിനെ താഴ്മ കാണിച്ചുകൊണ്ടും, സ്വകാര്യമായിക്കൊണ്ടും നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥി)ക്കുവിന്‍. നിശ്ചയമായും, അവന്‍ അതിരുവിടുന്നവരെ ഇഷ്ടപ്പെടുകയില്ല. وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا وَٱدْعُوهُ خَوْفًۭا وَطَمَعًا ۚ إِنَّ رَحْمَتَ ٱللَّهِ قَرِيبٌۭ مِّنَ ٱلْمُحْسِنِينَ﴿٥٦﴾ share وَلَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കുകയും അരുത് فِي الْأَرْضِ ഭൂമിയില്‍ بَعْدَ إِصْلَاحِهَا അതിനെ നന്നാക്കിയതിനു (പരിഷ്കരണത്തിന്) ശേഷം وَادْعُوهُ അവനെ വിളിക്കുക (പ്രാര്‍ത്ഥിക്കുക) യും ചെയ്യുവിന്‍ خَوْفًا ഭയപ്പെട്ടുകൊണ്ട് وَطَمَعًا മോഹിച്ചുകൊണ്ടും إِنَّ رَحْمَتَ നിശ്ചയമായും കാരുണ്യം اللَّهِ അല്ലാഹുവിന്റെ قَرِيبٌ അടുത്തതാണു, സമീപമാകുന്നു مِّنَ الْمُحْسِنِينَ സുകൃതവാന്മാരോട്. ഭൂമിയെ നന്നാക്കിയതിനു ശേഷം നിങ്ങള്‍ അതില്‍ നാശമുണ്ടാക്കുകയും ചെയ്യരുത്. ഭയപ്പെട്ടുകൊണ്ടും, മോഹിച്ചുകൊണ്ടും അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹുവിന്റെ കാരുണ്യം സുകൃതവാന്‍മാരോട് അടുത്തതാകുന്നു. തഫ്സീർ : 55-56 View وَهُوَ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۖ حَتَّىٰٓ إِذَآ أَقَلَّتْ سَحَابًۭا ثِقَالًۭا سُقْنَـٰهُ لِبَلَدٍۢ مَّيِّتٍۢ فَأَنزَلْنَا بِهِ ٱلْمَآءَ فَأَخْرَجْنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِ ۚ كَذَٰلِكَ نُخْرِجُ ٱلْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ﴿٥٧﴾ share وَهُوَ അവനത്രെ الَّذِي يُرْسِلُ അയക്കുന്നവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായിട്ടു بَيْنَ يَدَيْ മുമ്പില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ حَتَّىٰ വരെ, (അങ്ങനെ - ഇതുവരെ) إِذَا أَقَلَّتْ അതു പൊന്തിച്ചാല്‍, വഹിച്ചാല്‍ سَحَابًا മേഘത്തെ ثِقَالًا ഘനപ്പെട്ട, ഭാരമുള്ള سُقْنَاهُ അതിനെ നാം തെളിക്കുന്നു, നയിക്കുകയായി لِبَلَدٍ രാജ്യത്തേക്കു, നാട്ടിലേക്കു مَّيِّتٍ ചത്ത (നിര്‍ജ്ജീവമായ) فَأَنزَلْنَابِهِ എന്നിട്ടു അതില്‍ നാം ഇറക്കും ഇറക്കുകയായി الْمَاءَ വെള്ളം, ജലം فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിക്കും (ഉല്‍പാദിപ്പിക്കും) بِهِ അതുമൂലം, അതുകൊണ്ടു مِن كُلِّ എല്ലാറ്റില്‍ നിന്നും الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങള്‍, കായ്കനികള്‍ كَذَٰلِكَ അതുപോലെ, അപ്രകാരം نُخْرِجُ നാം പുറപ്പെടുവിക്കുന്നു, വെളിക്കു വരുത്തും الْمَوْتَىٰ മരണപ്പെട്ടവരെ, നിര്‍ജ്ജീവമായവരെ لَعَلَّكُمْ تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിച്ചേക്കാം. അവനത്രെ, തന്റെ കാരുണ്യത്തിന്റെ [മഴയുടെ] മുമ്പിലായി ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ, അവ ഘനത്ത മേഘങ്ങളേ (പൊക്കി) വഹിച്ചാല്‍, വല്ല നിര്‍ജ്ജീവമായ നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടുപോകുന്നു: എന്നിട്ട്, നാം [അല്ലാഹു] അതില്‍ വെള്ളം ഇറക്കുകയും, എന്നിട്ട് അതുമൂലം എല്ലാ ഫലവര്‍ഗ്ഗങ്ങളെയും നാം പുറപ്പെടുവിക്കുകയും ചെയ്യുന്നു. അതുപോലെ, നാം മരണപ്പെട്ടവരെ (വീണ്ടും ജീവിപ്പിച്ചു) പുറപ്പെടുവിക്കുന്നു. നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കിയേക്കാമല്ലോ. തഫ്സീർ : 57-57 View وَٱلْبَلَدُ ٱلطَّيِّبُ يَخْرُجُ نَبَاتُهُۥ بِإِذْنِ رَبِّهِۦ ۖ وَٱلَّذِى خَبُثَ لَا يَخْرُجُ إِلَّا نَكِدًۭا ۚ كَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ لِقَوْمٍۢ يَشْكُرُونَ﴿٥٨﴾ share وَالْبَلَدُ രാജ്യം, നാടു الطَّيِّبُ നല്ല, വിശിഷ്ടമായ, പരിശുദ്ധമായ, മെച്ചപ്പെട്ട يَخْرُجُ പുറപ്പെടും, വെളിക്കു വരുന്നു نَبَاتُهُ അതിലെ സസ്യം, ചെടികള്‍ (വിള - കൃഷി) بِإِذْنِ ഉത്തരവു (അനുമതി) കൊണ്ടു رَبِّهِ അതിന്റെ റബ്ബിന്റെ وَالَّذِي خَبُثَ ചീത്തയായ (ദുഷിച്ച) താകട്ടെ لَايَخْرُجُ പുറത്തു വരുകയില്ല إِلَّا نَكِدًا അല്‍പമായി (മോശമായി - ഞെരുങ്ങിയതായി) ട്ടല്ലാതെ كَذَٰلِكَ അപ്രകാരം, ഇതുപോലെ نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്ത(ലക്ഷ്യ)ങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു വേണ്ടി يَشْكُرُونَ നന്ദി കാണിക്കുന്ന. നല്ല (മെച്ചപ്പെട്ട) തായ രാജ്യം, അതിലെ സസ്യങ്ങള്‍ [വിളകള്‍] അതിന്റെ റബ്ബിന്റെ അനുമതി പ്രകാരം [ധാരാളമായി] പുറത്തു വരുന്നു. ചീത്തയായതാകട്ടെ, അതു [അതിലെ സസ്യങ്ങള്‍] മോശമായിട്ടല്ലാതെ പുറത്തുവരുന്നതല്ല. അപ്രകാരം, നന്ദി കാണിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി നാം "ആയത്തു" [ദൃഷ്ടാന്തം]കളെ വിവിധ രൂപത്തില്‍ വിവരിക്കുന്നു തഫ്സീർ : 58-58 View لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍۢ﴿٥٩﴾ share لَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയിലേക്കു فَقَالَ എന്നിട്ടദ്ദേഹം പറഞ്ഞു يَاقَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരാരാധ്യനും غَيْرُهُ അവനൊഴികെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച. നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല. നിശ്ചയമായും, ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ (ഭവിക്കുന്നതു) ഞാന്‍ ഭയപ്പെടുന്നു. തഫ്സീർ : 59-59 View قَالَ ٱلْمَلَأُ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٦٠﴾ share قَالَ الْمَلَأُ പ്രധാനി (പ്രമാണി) കള്‍ (പ്രമുഖ സംഘം) പറഞ്ഞു مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു إِنَّا നിശ്ചയമായും നാം, ഞങ്ങള്‍ لَنَرَاكَ നിന്നെ നാം (ഞങ്ങള്‍) കാണുക തന്നെ ചെയ്യുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ വ്യക്തമായ. അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും ഞങ്ങള്‍ നിന്നെ പ്രത്യക്ഷമായ വഴിപിഴവിലായി കാണുന്നു." قَالَ يَـٰقَوْمِ لَيْسَ بِى ضَلَـٰلَةٌۭ وَلَـٰكِنِّى رَسُولٌۭ مِّن رَّبِّ ٱلْعَـٰلَمِينَ﴿٦١﴾ share قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ لَيْسَ بِي എനിക്കില്ല, എന്നിലില്ല ضَلَالَةٌ ഒരു വഴിപിഴവും (ദുര്‍മ്മാര്‍ഗ്ഗവും) وَلَٰكِنِّي എങ്കിലും ഞാന്‍ رَسُولٌ ഒരു റസൂലാണു, ദൂതനാണു مِّن رَّبِّ രക്ഷിതാവി (റബ്ബി) ങ്കല്‍ നിന്നു الْعَالَمِينَ ലോകരുടെ. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, എനിക്കു ഒരു വഴിപിഴവും (തന്നെ) ഇല്ല; എങ്കിലും, ഞാന്‍ ലോകരുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു റസൂല്‍ [ദൂതന്‍] ആകുന്നു. أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ﴿٦٢﴾ share أُبَلِّغُكُمْ ഞാന്‍ നിങ്ങള്‍ക്കു എത്തിക്കുന്നു, പ്രബോധനം നല്‍കുന്നു رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَأَنصَحُ ഞാന്‍ ഗുണം കാംക്ഷിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു لَكُمْ നിങ്ങള്‍ക്കു, നിങ്ങളോടു وَأَعْلَمُ ഞാനറിയുകയും (എനിക്കറിയുകയും) ചെയ്യാം مِنَ اللَّهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതു. "എന്റെ റബ്ബിന്റെ "രിസാലത്തു" [ദൗത്യം]കളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരുകയാണ്‌; ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുക (അഥവാ ഉപദേശം നല്‍കുക) യും ചെയ്യുന്നു; നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതു (പലതും), അല്ലാഹുവില്‍ നിന്നും ഞാന്‍ അറിയുകയും ചെയ്യുന്നു. أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌۭ مِّن رَّبِّكُمْ عَلَىٰ رَجُلٍۢ مِّنكُمْ لِيُنذِرَكُمْ وَلِتَتَّقُوا۟ وَلَعَلَّكُمْ تُرْحَمُونَ﴿٦٣﴾ share أَوَعَجِبْتُمْ നിങ്ങള്‍ അത്ഭുത (ആശ്ചര്യ) പ്പെടുകയും ചെയ്തുവോ أَن جَاءَكُمْ നിങ്ങള്‍ക്കുവന്നതിനാല്‍, വന്നതിനു ذِكْرٌ ഉല്‍ബോധനം, പ്രസ്താവന, സ്മരണ, ഉദ്ദേശം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു عَلَىٰ رَجُلٍ ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന) مِّنكُمْ നിങ്ങളില്‍നിന്നു لِيُنذِرَكُمْ അവന്‍ നിങ്ങളെ താക്കീതു (മുന്നറിയിപ്പു) ചെയ്‌വാന്‍ وَلِتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുവാനും وَلَعَلَّكُمْ നിങ്ങളാകുകയും ചെയ്യാമല്ലോ, ആകുവാനും تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെടും. "നിങ്ങള്‍ക്കു നിങ്ങളില്‍ പെട്ട ഒരു പുരുഷന്‍ മുഖേന നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് ഒരു ഉല്‍ബോധനം വന്നതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്തുവോ?! (അതെ), അവന്‍ [ആ പുരുഷന്‍] നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടിയും, നിങ്ങള്‍ സൂക്ഷിക്കുവാന്‍ വേണ്ടിയും. നിങ്ങള്‍ കരുണ ചെയ്യപ്പെടുകയും ചെയ്യാമല്ലോ." فَكَذَّبُوهُ فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ فِى ٱلْفُلْكِ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمًا عَمِينَ﴿٦٤﴾ share فَكَذَّبُوهُ എന്നാല്‍ (എന്നിട്ടു) അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَنجَيْنَاهُ അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും فِي الْفُلْكِ കപ്പലില്‍ وَأَغْرَقْنَا നാം മുക്കുക (മുക്കി നശിപ്പിക്കുക) യും ചെയ്തു الَّذِينَ كَذَّبُوا വ്യാജമാക്കിയവരെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ) ങ്ങളെ إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمًا ഒരു ജനത عَمِينَ അന്ധരായ. എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അപ്പോള്‍, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലില്‍ നാം രക്ഷപ്പെടുത്തി: നമുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരെ നാം മു(ക്കി നശിപ്പി)ക്കുകയും ചെയ്തു. നിശ്ചയമായും, അവര്‍ അന്ധരായ ഒരു ജനതയായിരുന്നു. തഫ്സീർ : 60-64 View وَإِلَىٰ عَادٍ أَخَاهُمْ هُودًۭا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۚ أَفَلَا تَتَّقُونَ﴿٦٥﴾ share وَإِلَىٰ عَادٍ ആദിലേക്കും أَخَاهُمْ അവരുടെ സഹോദരനെ هُودًا ഹൂദിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ أَفَلَا അപ്പോള്‍ (അതിനാല്‍) ഇല്ലേ, ആയിക്കൂടേ تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കും. "ആദു" (ഗോത്രത്തി) ലേക്കു അവരുടെ സഹോദരന്‍ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരാരാധ്യനും നിങ്ങള്‍ക്കില്ല. എന്നിരിക്കെ, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!" قَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى سَفَاهَةٍۢ وَإِنَّا لَنَظُنُّكَ مِنَ ٱلْكَـٰذِبِينَ﴿٦٦﴾ share قَالَ الْمَلَأُ പ്രധാനികള്‍ (പ്രമുഖ സംഘം) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു إِنَّا لَنَرَاكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ കാണുന്നു فِي سَفَاهَةٍ ഒരു (തരം) വിഡ്ഢിത്തത്തില്‍ وَإِنَّا لَنَظُنُّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ വിചാരിക്കുകയും ചെയ്യുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു - കള്ളം) പറയുന്നവരില്‍ പെട്ട (വനായി). അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു അവിശ്വസിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും നിന്നെ ഞങ്ങള്‍ ഒരു (വമ്പിച്ച) ഭോഷത്തിലായി കാണുന്നു; നിശ്ചയമായും, നിന്നെ ഞങ്ങള്‍ വ്യാജം പറയുന്നവരില്‍ പെട്ടവനാണെന്നു വിചാരിക്കുകയും ചെയ്യുന്നു." തഫ്സീർ : 65-66 View قَالَ يَـٰقَوْمِ لَيْسَ بِى سَفَاهَةٌۭ وَلَـٰكِنِّى رَسُولٌۭ مِّن رَّبِّ ٱلْعَـٰلَمِينَ﴿٦٧﴾ share قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ لَيْسَ بِي എനിക്കു (എന്നില്‍) ഇല്ല سَفَاهَةٌ ഒരു ഭോഷത്തവും, വിഡ്ഢിത്തം وَلَٰكِنِّي എങ്കിലും ഞാന്‍ رَسُولٌ ഒരു ദൂതനാണു مِّن رَّبِّ രക്ഷിതാവില്‍നിന്നു الْعَالَمِينَ ലോകരുടെ. അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, എനിക്കു ഒരു ഭോഷത്തവുമില്ല. എങ്കിലും ഞാന്‍, ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു റസൂല്‍ [ദൂതന്‍] ആകുന്നു." أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ﴿٦٨﴾ share أُبَلِّغُكُمْ നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു തരുന്നു رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَأَنَا ഞാന്‍, ഞാനാകട്ടെ لَكُمْ നിങ്ങള്‍ക്കു نَاصِحٌ ഗുണകാംക്ഷിയാണു, ഉപദേശകനാകുന്നു أَمِينٌ വിശ്വസ്തനായ. "എന്റെ റബ്ബിന്റെ "രിസാലത്തു" [ദൗത്യം] കളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരുകയാണു. ഞാന്‍, നിങ്ങള്‍ക്കു വിശ്വസ്തനായ ഒരു ഗുണകാംക്ഷി (അഥവാ ഉപദേശി) യുമാകുന്നു." أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌۭ مِّن رَّبِّكُمْ عَلَىٰ رَجُلٍۢ مِّنكُمْ لِيُنذِرَكُمْ ۚ وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ قَوْمِ نُوحٍۢ وَزَادَكُمْ فِى ٱلْخَلْقِ بَصْۜطَةًۭ ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ لَعَلَّكُمْ تُفْلِحُونَ﴿٦٩﴾ share أَوَعَجِبْتُمْ നിങ്ങള്‍ ആശ്ചര്യ (അത്ഭുത) പ്പെടുകയും ചെയ്തുവോ أَن جَاءَكُمْ നിങ്ങള്‍ക്കു വന്നതിനാല്‍ ذِكْرٌ ഉല്‍ബോധനം, ഒരു സ്മരണ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നും عَلَىٰ رَجُلٍ ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന) مِّنكُمْ നിങ്ങളില്‍പെട്ട لِيُنذِرَكُمْ നിങ്ങളെ അവന്‍ (അദ്ദേഹം) താക്കീതു ചെയ്‌വാന്‍ വേണ്ടി وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ جَعَلَكُمْ അവന്‍ നിങ്ങളെ ആകിയതിനെ خُلَفَاءَ പിന്‍ഗാമികള്‍ مِن بَعْدِ ശേഷം, ശേഷമായി قَوْمِ نُوحٍ നൂഹിന്റെ ജനതയുടെ وَزَادَكُمْ അവന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്തു فِي الْخَلْقِ സൃഷ്ടിപ്പില്‍, സൃഷ്ടികളില്‍ بَسْطَةً വികാസം, വലുപ്പം, പൊക്കം, വിരിവു, ശക്തി فَاذْكُرُوا അപ്പോള്‍ (അതിനാല്‍) ഓര്‍ക്കുവിന്‍ آلَاءَ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കും. "നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നുള്ള ഒരു പുരുഷന്‍ മുഖേന - അവന്‍ നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടി - നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്തുവോ?! നൂഹിന്റെ ജനതക്കു ശേഷം, നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കിയിട്ടുള്ളതു നിങ്ങള്‍ ഓര്‍(ത്തു നോ)ക്കുവിന്‍. സൃഷ്ടികളില്‍ അവന്‍ നിങ്ങള്‍ക്കു വികാസം [പൊക്കവും ശക്തിയും] വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍ക്കുവിന്‍ - നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം". തഫ്സീർ : 67-69 View قَالُوٓا۟ أَجِئْتَنَا لِنَعْبُدَ ٱللَّهَ وَحْدَهُۥ وَنَذَرَ مَا كَانَ يَعْبُدُ ءَابَآؤُنَا ۖ فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٧٠﴾ share قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ لِنَعْبُدَ ഞങ്ങള്‍ ആരാധിക്കുവാന്‍ വേണ്ടി اللَّهَ അല്ലാഹുവിനെ وَحْدَهُ അവനെ ഒറ്റക്ക് (മാത്രം) وَنَذَرَ ഞങ്ങള്‍ വിട്ടുകളയുവാനും مَا كَانَ يَعْبُدُ ആരാധിച്ചു വരുന്നതിനെ آبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കള്‍ فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം (താക്കീതു - ഭീഷണി) ചെയ്യുന്നതും കൊണ്ടു إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍ (സത്യം പറയുന്നവരില്‍) പെട്ട (വന്‍). അവര്‍ പറഞ്ഞു: "(ഹൂദേ,) ഞങ്ങള്‍ അല്ലാഹുവിനെ മാത്രമായി ആരാധിക്കുവാന്‍ വേണ്ടി ഞങ്ങളുടെ അടുക്കല്‍ നീ വന്നിരിക്കുകയാണോ?! ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും?! എന്നാല്‍ [അങ്ങിനെയാണെങ്കില്‍] നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതു [ആ ശിക്ഷ] ഞങ്ങള്‍ക്കു നീ കൊണ്ടുവാ - നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍!" തഫ്സീർ : 70-70 View قَالَ قَدْ وَقَعَ عَلَيْكُم مِّن رَّبِّكُمْ رِجْسٌۭ وَغَضَبٌ ۖ أَتُجَـٰدِلُونَنِى فِىٓ أَسْمَآءٍۢ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلْطَـٰنٍۢ ۚ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ﴿٧١﴾ share قَالَ അദ്ദേഹം പറഞ്ഞു قَدْ وَقَعَ സംഭവിച്ചു കഴിഞ്ഞു (സംഭവിക്കുകയായി) عَلَيْكُم നിങ്ങളുടെ മേല്‍ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു رِجْسٌ മ്ലേച്ഛത (ശിക്ഷ) وَغَضَبٌ കോപവും أَتُجَادِلُونَنِي നിങ്ങള്‍ എന്നോട് തര്‍ക്കം നടത്തുകയോ فِي أَسْمَاءٍ ചില പേരുകളുടെ കാര്യത്തില്‍ سَمَّيْتُمُوهَا അവയെ നിങ്ങള്‍ പേരുവെച്ചിരിക്കുന്നു, അവക്ക് നിങ്ങള്‍ നാമനിര്‍ണയം ചെയ്തു أَنتُمْ നിങ്ങളും وَآبَاؤُكُم നിങ്ങളുടെ പിതാക്കളും مَّا نَزَّلَ اللَّهُ അല്ലാഹു അവതരിപ്പിച്ചിട്ടില്ല بِهَا അവക്കു, അവയെപ്പറ്റി مِن سُلْطَانٍ ഒരു അധികൃതരേഖയും فَانتَظِرُوا എന്നാല്‍ (അതിനാല്‍) നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍ إِنِّي مَعَكُم നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം مِّنَ الْمُنتَظِرِينَ (നോക്കി) കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു. അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങളുടെ മേല്‍ ശിക്ഷയും, കോപവും (ഇതാ) സംഭവിക്കുകയായി! നിങ്ങളും നിങ്ങളുടെ പിതാക്കളും നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ള ചില പേരുകളുടെ കാര്യത്തില്‍ എന്നോടു നിങ്ങള്‍ തര്‍ക്കം നടത്തുന്നുവോ?! യാതൊരു അധികൃത രേഖയും അവയെപ്പറ്റി അല്ലാഹു അവതരിപ്പിച്ചിട്ടില്ല. എന്നാല്‍, നിങ്ങള്‍ (നോക്കി) കാത്തുകൊണ്ടിരിക്കുവിന്‍! ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവന്‍ തന്നെ." തഫ്സീർ : 71-71 View فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ بِرَحْمَةٍۢ مِّنَّا وَقَطَعْنَا دَابِرَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ وَمَا كَانُوا۟ مُؤْمِنِينَ﴿٧٢﴾ share فَأَنجَيْنَاهُ അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَقَطَعْنَا നാം മുറിക്കുകയും ചെയ്തു دَابِرَ മൂടു (മുരടു) الَّذِينَ كَذَّبُوا വ്യാജമാക്കിയവരുടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَمَاكَانُوا അവരായിരുന്നതുമില്ല مُؤْمِنِينَ വിശ്വാസികള്‍. അങ്ങനെ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ വക കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരുടെ മുരടു നാം മുറിച്ചു കളയുകയും ചെയ്തു. അവര്‍ സത്യവിശ്വാസികളായിരുന്നുമില്ല. തഫ്സീർ : 72-72 View وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًۭا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌۭ مِّن رَّبِّكُمْ ۖ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةًۭ ۖ فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ ۖ وَلَا تَمَسُّوهَا بِسُوٓءٍۢ فَيَأْخُذَكُمْ عَذَابٌ أَلِيمٌۭ﴿٧٣﴾ share وَإِلَىٰ ثَمُودَ ഥമൂദിലേക്കും أَخَاهُمْ صَالِحًا അവരുടെ സഹോദരന്‍ സ്വാലിഹിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ قَدْجَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു هَٰذِهِ ഇതാ (ഇതു) نَاقَةُ اللَّهِ അല്ലാഹുവിന്റെ ഒട്ടകം (ആകുന്നു) لَكُمْ നിങ്ങള്‍ക്കു آيَةً ദൃഷ്ടാന്തമായിട്ടു فَذَرُوهَا അതിനാല്‍ അതിനെ വിട്ടേക്കുവിന്‍ അതു تَأْكُلْ തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും فِي أَرْضِ ഭൂമിയില്‍ اللَّهِ അല്ലാഹുവിന്റെ وَلَا تَمَسُّوهَا അതിനെ തൊടുകയും (ബാധിപ്പിക്കുകയും) അരുത് بِسُوءٍ ഒരു തിന്‍മകൊണ്ടും (തിന്‍മയെ) فَيَأْخُذَكُمْ എന്നാല്‍ നിങ്ങളെ പിടികൂടും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ. ഥമൂദ് (ഗോത്രത്തി) ലേക്കു അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം (അവരോടു) പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കു ഇല്ല. നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവു വന്നിട്ടുണ്ട്. ഇതാ, അല്ലാഹുവിന്റെ (വക) ഒട്ടകം നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ടായിക്കൊണ്ട്!- ആകയാല്‍, അതിനെ നിങ്ങള്‍ വിട്ടേക്കുവിന്‍ - അല്ലാഹുവിന്റെ ഭൂമിയില്‍ അതു (മേഞ്ഞു) തിന്നു കൊള്ളട്ടെ; അതിനു ഒരു തിന്‍മയും [ഉപദ്രവവും] നിങ്ങള്‍ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാല്‍, (അപ്പോള്‍) വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും. وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ عَادٍۢ وَبَوَّأَكُمْ فِى ٱلْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًۭا وَتَنْحِتُونَ ٱلْجِبَالَ بُيُوتًۭا ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿٧٤﴾ share وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ جَعَلَكُمْ നിങ്ങളെ അവന്‍ ആക്കിയ സന്ദര്‍ഭം (ആക്കിയതു) خُلَفَاءَ പിന്‍ഗാമികള്‍ (പിന്‍തലമുറകള്‍) مِن بَعْدِ عَادٍ ആദിനു ശേഷം وَبَوَّأَ كُمْ നിങ്ങള്‍ക്കവന്‍ താമസം നല്‍കി (സൗകര്യപ്പെടുത്തി)യതും فِي الْأَرْضِ ഭൂമിയില്‍ تَتَّخِذُونَ നിങ്ങള്‍ ഉണ്ടാക്കുന്നു مِن سُهُولِهَا അതിലെ സമതലങ്ങളിലൂടെ, നിരന്ന സ്ഥലങ്ങളില്‍ നിന്നു قُصُورًا മാളിക (കൊട്ടാരം - വന്‍ കെട്ടിടം) കളെ وَتَنْحِتُونَ നിങ്ങള്‍ തുരന്നു (വെട്ടിക്കീറി - ശില്‍പവേല ചെയ്തു) ണ്ടാക്കുകയും ചെയ്യുന്നു الْجِبَالَ മലകളെ, പര്‍വ്വതങ്ങളെ بُيُوتًا വീടുകളായി, മുറികളായി فَاذْكُرُوا അപ്പോള്‍ ഓര്‍ക്കുവിന്‍ آلَاءَ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ وَلَا تَعْثَوْا തെമ്മാടിത്തം (കുഴപ്പം) പ്രവര്‍ത്തിക്കയും അരുതു فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ നാശകാരികളായി, കുഴപ്പമുണ്ടാക്കുന്നവരായി. "ആദിനു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കിയതും, ഭൂമിയില്‍ നിങ്ങള്‍ക്കവന്‍ (താമസ) സൗകര്യം നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍. അതിലെ സമതലങ്ങളിലൂടെ നിങ്ങള്‍ കൊട്ടാരങ്ങളുണ്ടാക്കുന്നു; മലകളെ നിങ്ങള്‍ വീടുകളായി വെട്ടിയുണ്ടാക്കുകയും ചെയ്യുന്നു. അപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍(ത്തു നോ)ക്കുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ തെമ്മാടിത്തം പ്രവര്‍ത്തിക്കുകയും അരുത്." തഫ്സീർ : 73-74 View قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لِلَّذِينَ ٱسْتُضْعِفُوا۟ لِمَنْ ءَامَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَـٰلِحًۭا مُّرْسَلٌۭ مِّن رَّبِّهِۦ ۚ قَالُوٓا۟ إِنَّا بِمَآ أُرْسِلَ بِهِۦ مُؤْمِنُونَ﴿٧٥﴾ share قَالَ الْمَلَأُ പ്രധാനികള്‍ (സംഘക്കാര്‍) പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം (വലുപ്പം) നടിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് لِلَّذِينَ യാതൊരുവരോടു اسْتُضْعِفُوا അവര്‍ ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടിരിക്കുന്നു لِمَنْ آمَنَ അതായതു വിശ്വസിച്ചവരോടു مِنْهُمْ അവരില്‍നിന്നു أَتَعْلَمُونَ നിങ്ങള്‍ക്കറിയാമോ أَنَّ صَالِحًا സ്വാലിഹു ആണെന്നു مُّرْسَلٌ അയക്കപ്പെട്ടവന്‍ مِّن رَّبِّهِ അവന്റെ റബ്ബിങ്കല്‍നിന്നു قَالُوا അവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا أُرْسِلَ بِهِ അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, അദ്ദേഹം അയക്കപ്പെട്ടതില്‍ مُؤْمِنُونَ വിശ്വസിക്കുന്നവരാകുന്നു. അദ്ദേഹത്തിന്റെ ജനതയില്‍ നിന്നു അഹംഭാവം നടിച്ച പ്രധാനികള്‍, ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടവരോടു - അതായതു അവരില്‍ നിന്നും വിശ്വസിച്ചവരോടു - പറഞ്ഞു: "സ്വാലിഹ് അവന്റെ റബ്ബില്‍ നിന്നും (റസൂലായി) അയക്കപ്പെട്ട ഒരാളാണെന്ന് നിങ്ങള്‍ക്ക് (ശരിക്കും) അറിയാമോ?" അവര്‍ പറഞ്ഞു: "(അതെ) നിശ്ചയമായും, അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നവരാകുന്നു." قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا بِٱلَّذِىٓ ءَامَنتُم بِهِۦ كَـٰفِرُونَ﴿٧٦﴾ share قَالَ പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം (വലുപ്പം നടിച്ചവര്‍) إِنَّا നിശ്ചയമായും ഞങ്ങള്‍ بِالَّذِي യാതൊന്നില്‍, യാതൊന്നിനെപ്പറ്റി آمَنتُم بِهِ നിങ്ങളില്‍ വിശ്വസിച്ചിരിക്കുന്നു, നിങ്ങള്‍ വിശ്വസിച്ച كَافِرُونَ അവിശ്വാസികളാകുന്നു. അഹംഭാവം നടിച്ചവര്‍ പറഞ്ഞു: "നിശ്ചയമായും ഏതൊന്നില്‍ നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വാസികളാകുന്നു." തഫ്സീർ : 75-76 View فَعَقَرُوا۟ ٱلنَّاقَةَ وَعَتَوْا۟ عَنْ أَمْرِ رَبِّهِمْ وَقَالُوا۟ يَـٰصَـٰلِحُ ٱئْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلْمُرْسَلِينَ﴿٧٧﴾ share فَعَقَرُوا അങ്ങനെ അവര്‍ അറുകൊല ചെയ്തു, വെട്ടിക്കൊന്നു, കുത്തി അറുത്തു النَّاقَةَ (ആ) ഒട്ടകട്ടെ وَعَتَوْا അവര്‍ ധിക്കരിക്കുകയും ചെയ്തു عَنْ أَمْرِ കല്‍പനയെ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَقَالُوا അവര്‍ പറയുകയും ചെയ്തു يَا صَالِحُ സ്വാലിഹേ ائْتِنَا നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായി إِن كُنتَ നീ ആണെങ്കില്‍ مِنَ الْمُرْسَلِينَ റസൂലുകളില്‍ (അയക്കപ്പെട്ടവരില്‍) പെട്ട (വന്‍). അങ്ങനെ, (ആ) ഒട്ടകത്തെ അവര്‍ അറുകൊല ചെയ്തു; തങ്ങളുടെ റബ്ബിന്റെ കല്‍പനയെ അവര്‍ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറയുകയും ചെയ്തു: "സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ [ആ ശിക്ഷയെ] ഞങ്ങള്‍ക്കു നീ കൊണ്ടു വാ; നീ (റസൂലായി) അയക്കപെട്ടവരില്‍ പെട്ടവനാണെങ്കില്‍! [അതൊന്നു കാണാമല്ലോ!]." فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ﴿٧٨﴾ share فَأَخَذَتْهُمُ അപ്പോള്‍ (അതിനാല്‍) അവരെ പിടികൂടി, അവരെ പിടിച്ചു الرَّجْفَةُ (കഠിന) കമ്പനം, പൊട്ടിത്തെറി فَأَصْبَحُوا അങ്ങനെ അവര്‍ (രാവിലെ) ആയി فِي دَارِهِمْ അവരുടെ പാര്‍പ്പിടത്തില്‍, വാസ സ്ഥലത്തു جَاثِمِينَ കമിഴ്ന്നു (അടഞ്ഞു) വീണവര്‍. അപ്പോള്‍ അവരെ കഠിന കമ്പനം പിടികൂടി. അങ്ങനെ, അവര്‍ അവരുടെ വാസ സ്ഥലത്തില്‍ (കാലത്തു) കമിഴ്ന്നു വീണവരായിത്തീര്‍ന്നു. فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّى وَنَصَحْتُ لَكُمْ وَلَـٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ﴿٧٩﴾ share فَتَوَلَّىٰ അപ്പോള്‍ അദ്ദേഹം തിരിഞ്ഞു (മാറി) عَنْهُمْ അവരില്‍ നിന്നു وَقَالَ പറയുകയും ചെയ്തു يَا قَوْمِ എന്റെ ജനങ്ങളേ لَقَدْ أَبْلَغْتُكُمْ ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെത്തിച്ചു തന്നിട്ടുണ്ടു رِسَالَةَ رَبِّي എന്റെ റബ്ബിന്റെ ദൗത്യം وَنَصَحْتُ لَكُمْ ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുക (ഉപദേശം നല്‍കുക) യും ചെയ്തു وَلَٰكِن എങ്കിലും, പക്ഷെ لَّاتُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല النَّاصِحِينَ ഗുണം കാംക്ഷിക്കുന്നവരെ, ഉപദേശികളെ. എന്നിട്ട് അദ്ദേഹം അവരില്‍ നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: "എന്റെ ജനങ്ങളേ, തീര്‍ച്ചയായും, ഞാന്‍ എന്റെ റബ്ബിന്റെ ദൗത്യം നിങ്ങള്‍ക്കു എത്തിച്ചു തരുകയും, നിങ്ങള്‍ക്കു ഗുണം കാംക്ഷി(ച്ചു ഉപദേശി)ക്കുകയും ചെയ്യുകയുണ്ടായി. പക്ഷേ, നിങ്ങള്‍ ഗുണകാംക്ഷികളെ [ഉപദേഷ്ടാക്കളെ] ഇഷ്ടപ്പെടുന്നില്ല!" തഫ്സീർ : 77-79 View وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍۢ مِّنَ ٱلْعَـٰلَمِينَ﴿٨٠﴾ share وَلُوطًا ലൂത്ത്വിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ തന്റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുന്നുവോ, ചെല്ലുകയോ الْفَاحِشَةَ നീചവൃത്തിക്ക് مَا سَبَقَكُم നിങ്ങളെ മുന്‍കടന്നിട്ടില്ല, നിങ്ങളുടെ മുമ്പ് ചെയ്തിട്ടില്ല بِهَا അതുകൊണ്ടു, അതിനെ مِنْ أَحَدٍ ഒരാളും തന്നെ مِّنَ الْعَالَمِينَ ലോകരില്‍നിന്നു. ലൂത്ത്വിനെയും (നാം അയച്ചു): അദ്ദേഹം തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (ഈ) നീചവൃത്തിക്കു ചെല്ലുകയോ? ലോകരില്‍ ഒരാളും തന്നെ നിങ്ങള്‍ക്കു മുമ്പു ഇതു ചെയ്തിട്ടില്ല! إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةًۭ مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌۭ مُّسْرِفُونَ﴿٨١﴾ share إِنَّكُمْ لَتَأْتُونَ നിശ്ചയമായും നിങ്ങള്‍ ചെയ്യുകതന്നെ ചെയ്യുന്നു الرِّجَالَ പുരുഷന്‍മാരുടെ അടുക്കല്‍ شَهْوَةً കാമവികാരത്താല്‍, ഇച്ഛക്കായി مِّن دُونِ النِّسَاءِ സ്ത്രീകളെ കൂടാതെ, സ്ത്രീകളെ വിട്ട് بَلْ أَنتُمْ പക്ഷേ (എന്നാല്‍, എങ്കിലും) നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് مُّسْرِفُونَ അതിരുകവിഞ്ഞവരായ. നിങ്ങള്‍ സ്ത്രീകളെ കൂടാതെ [സ്ത്രീകളെ വിട്ടേച്ച്‌] കാമവികാരത്താല്‍ പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുന്നല്ലോ! പക്ഷേ, (അത്രയുമല്ല) നിങ്ങള്‍ അതിരു കവിഞ്ഞ ഒരു ജനതയാകുന്നു. തഫ്സീർ : 80-81 View وَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌۭ يَتَطَهَّرُونَ﴿٨٢﴾ share وَمَا كَانَ ആയിരുന്നില്ല جَوَابَ മറുപടി, ഉത്തരം قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളുടെ إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ أَخْرِجُو هُم അവരെ (ഇവരെ) പുറത്താക്കുവിന്‍ مِّن قَرْيَتِكُمْ നിങ്ങളുടെ രാജ്യത്തുനിന്ന് إِنَّهُمْ നിശ്ചയമായും അവര്‍ (ഇവര്‍) أُنَاسٌ ചില മനുഷ്യരാകുന്നു يَتَطَهَّرُونَ ശുദ്ധത പാലിക്കുന്ന (ശുദ്ധമായ). അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി, അവര്‍ (ഇങ്ങിനെ) പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; "ഇവരെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുവിന്‍; (കാരണം) നിശ്ചയമായും അവര്‍, ശുദ്ധത പാലിച്ചു വരുന്ന ഒരു (തരം) മനുഷ്യരാകുന്നു." തഫ്സീർ : 82-82 View فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ﴿٨٣﴾ share فَأَنجَيْنَاهُ എന്നിട്ടു (അങ്ങിനെ, അപ്പോള്‍) അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ അദ്ദേഹത്തിന്റെ ആള്‍ക്കാരെയും, കുടുംബത്തെയും, വീട്ടുകാരെയും إِلَّاامْرَأَتَهُ അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ كَانَتْ അവളായിത്തീര്‍ന്നു مِنَ الْغَابِرِينَ ശേഷിച്ചവരില്‍ - കഴിഞ്ഞുപോയവരില്‍ - പെട്ട(വള്‍). അപ്പോള്‍, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെയുള്ള അദ്ദേഹത്തിന്റെ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി; അവള്‍ (രക്ഷപ്പെടാതെ) കഴിഞ്ഞുപോയവരില്‍ പെട്ടവളായിത്തീര്‍ന്നു. وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ﴿٨٤﴾ share وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുകയും ചെയ്തു عَلَيْهِم അവരുടെ മേല്‍ مَّطَرًا ഒരു മഴ فَانظُرْ അപ്പോള്‍ നോക്കൂ كَيْفَ كَانَ എങ്ങിനെ ആയിരുന്നു (ഉണ്ടായി) എന്നു عَاقِبَةُ കലാശം, പര്യവസാനം الْمُجْرِمِينَ കുറ്റവാളികളുടെ. അവരുടെ മേല്‍ നാം ഒരു (തരം) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നോക്കൂ, (ആ) കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന്. തഫ്സീർ : 83-84 View وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًۭا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌۭ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا ۚ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُم مُّؤْمِنِينَ﴿٨٥﴾ share وَإِلَىٰ مَدْيَنَ മദ്-യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ഇലാഹും, ആരാധ്യനുംതന്നെ غَيْرُهُ അവനല്ലാതെ قَدْ جَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു, തീര്‍ച്ചയായും വന്നിരിക്കുന്നു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَأَوْفُوا അതിനാല്‍ നിറവേറ്റിക്കൊടുക്കുവിന്‍ الْكَيْلَ അളവു, അളത്തം وَالْمِيزَانَ തൂക്കവും, തുലാസ്സും وَلَا تَبْخَسُوا നിങ്ങള്‍ നഷ്ടപ്പെടുത്തുക (കുറക്കുക) യും ചെയ്യരുതു النَّاسَ മനുഷ്യര്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തു (സാധനം) ക്കളെ وَلَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുതു فِي الْأَرْضِ ഭൂമിയില്‍ بَعْدَ إِصْلَاحِهَا അതിനെ നന്നാക്കിയതിനുശേഷം ذَٰلِكُمْ അതു (മുകളില്‍ പറഞ്ഞതു) خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമമാകുന്നു إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വസിക്കുന്നവര്‍ (സത്യവിശ്വാസികള്‍). മദ്-യനിലേക്കു അവരുടെ [മദ്-യന്‍കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല.നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ അളത്തവും, തൂക്കവും (ജനങ്ങള്‍ക്കു) പൂര്‍ത്തിയാക്കികൊടുക്കുവിന്‍, മനുഷ്യര്‍ക്കു അവരുടെ സാധനങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യരുത്. ഭൂമിയെ നന്നാക്കിത്തീര്‍ത്തതിനു ശേഷം, നിങ്ങളതില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്.അതു നിങ്ങള്‍ക്കു ഉത്തമമത്രെ - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍! وَلَا تَقْعُدُوا۟ بِكُلِّ صِرَٰطٍۢ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ بِهِۦ وَتَبْغُونَهَا عِوَجًۭا ۚ وَٱذْكُرُوٓا۟ إِذْ كُنتُمْ قَلِيلًۭا فَكَثَّرَكُمْ ۖ وَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ﴿٨٦﴾ share وَلَا تَقْعُدُوا നിങ്ങള്‍ ഇരിക്കുകയും ചെയ്യരുതു بِكُلِّ صِرَاطٍ എല്ലാ പാത (വഴി) യിലും تُوعِدُونَ ഭീഷണിപ്പെടുത്തിക്കൊണ്ടു وَتَصُدُّونَ തിരിച്ചു വിട്ടു (തട്ടി വിട്ടു) കൊണ്ടും عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു اللَّهِ അല്ലാഹുവിന്റെ مَنْ آمَنَ بِهِ അവനില്‍ വിശ്വസിച്ചവരെ وَتَبْغُونَهَا അതിനെതേടി (അതിനു ആഗ്രഹിച്ചു) കൊണ്ടും عِوَجًا വളഞ്ഞതായി(രിക്കുവാന്‍) വളവ് (ഉണ്ടാകുവാൻ)وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ كُنتُمْ നിങ്ങള്‍ ആയിരുന്നതിനെ قَلِيلًا അല്‍പം (ആളുകള്‍) فَكَثَّرَكُمْ എന്നിട്ട് അവന്‍ നിങ്ങളെ പെരുപ്പിച്ചു, വര്‍ദ്ധിപ്പിച്ചു وَانظُرُوا നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍ كَيْفَ كَانَ എങ്ങിനെ ആയിരുന്നുവെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ കുഴപ്പക്കാരുടെ, നാശക്കാരുടെ. "(ജനങ്ങളെ) ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ എല്ലാ പാതകളിലും ഇരിക്കുകയും ചെയ്യരുത്; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു അവനില്‍ വിശ്വസിച്ചവരെ തിരിച്ചു വിട്ടുകൊണ്ടും, അതിനു വളവ് (ഉണ്ടായിരിക്കുവാന്‍)ആഗ്രഹിച്ചുകൊണ്ടും (ഇരിക്കരുത്).നിങ്ങള്‍ അല്‍പം ആളുകളായിരുന്നിട്ട് നിങ്ങളെ അവന്‍ വര്‍ദ്ധിപ്പിച്ചു തന്നതു നിങ്ങള്‍ ഓര്‍ക്കുവിന്‍. കുഴപ്പമുണ്ടാക്കുന്നവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്നു നോക്കുകയും ചെയ്യുവിന്‍. وَإِن كَانَ طَآئِفَةٌۭ مِّنكُمْ ءَامَنُوا۟ بِٱلَّذِىٓ أُرْسِلْتُ بِهِۦ وَطَآئِفَةٌۭ لَّمْ يُؤْمِنُوا۟ فَٱصْبِرُوا۟ حَتَّىٰ يَحْكُمَ ٱللَّهُ بَيْنَنَا ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ﴿٨٧﴾ share وَإِن كَانَ ആകുന്നുവെങ്കില്‍ طَائِفَةٌ مِّنكُمْ നിങ്ങളില്‍ നിന്നു ഒരു വിഭാഗം آمَنُوا അവര്‍ വിശ്വസിച്ചു بِالَّذِي യാതൊന്നില്‍ أُرْسِلْتُ بِهِ ഞാന്‍ അതുമായി അയക്കപ്പെട്ടു وَطَائِفَةٌ ഒരു വിഭാഗം لَّمْ يُؤْمِنُوا വിശ്വസിക്കുന്നുമില്ല (വിശ്വസിച്ചുമില്ല) فَاصْبِرُوا എന്നാല്‍ ക്ഷമിക്കുക حَتَّىٰ يَحْكُمَ വിധിക്കുന്നതുവരെ اللَّهُ അല്ലാഹു بَيْنَنَا നമുക്കിടയില്‍ وَهُوَ അവനാകട്ടെ خَيْرُ الْحَاكِمِينَ വിധികര്‍ത്താക്കളില്‍ ഉത്തമനാകുന്നു. "ഞാന്‍ യാതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍. നിങ്ങളില്‍ നിന്ന് ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, ഒരു വിഭാഗം വിശ്വസിച്ചിട്ടില്ലാതിരിക്കുകയുമാണെങ്കില്‍, എന്നാല്‍ - നമുക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതുവരെ ക്ഷമിക്കുവിന്‍.അവന്‍ വിധി കര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനായുള്ളവനത്രെ."
അനന്തരമായി കോടിക്കണക്കിന് രൂപയുടെ സമ്പത്ത് ലഭിച്ച മനുഷ്യന്‍ ആവലാതിപ്പെടുന്നത് ജീവിതത്തില്‍ ഒരു സന്തോഷവുമില്ലെന്നാണ്. എന്റെയടുക്കല്‍ വന്ന് അയാള്‍ പറയുന്നു ജീവിതം മടുത്തിരിക്കുന്നു. ഇത്തരം ആവലാതികള്‍ പലരില്‍ നിന്നും നാം എത്രയോ കേട്ടുകൊണ്ടിരിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വിധവയായി സ്ത്രീയില്‍ നിന്നും വിവാഹമോചനത്തിന് ശേഷം വല്ലാത്ത ശൂന്യത അനുഭവിക്കുന്ന വിവാഹമോചിതയില്‍ നിന്നുമത് കേട്ടിട്ടുണ്ട്. വിവാഹം കഴിക്കാത്ത യുവാവില്‍ നിന്നും ചെറിയ കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുമത് കേട്ടിട്ടുണ്ട്. ധനികരില്‍ നിന്നെന്ന പോലെ ദരിദ്രരില്‍ നിന്നും അതുണ്ടായിട്ടുണ്ട്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഞാന്‍ ചോദിച്ചു പോവുകയാണ്: സന്തോഷത്തോടെ ജീവിക്കാന്‍ നമ്മില്‍ ആര്‍ക്കാണ് അറിയുക? സന്തോഷത്തോടെ ജീവിക്കാനുള്ള പാഠങ്ങള്‍ നമ്മുടെ സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ലഭിച്ചിട്ടുണ്ടോ? അതല്ലെങ്കില്‍ സന്തോഷകരമായ ജീവിതത്തെ കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളില്‍ നിന്നോ പരിശീലന പരിപാടികളില്‍ നിന്നോ നമുക്കത് കിട്ടിയിട്ടുണ്ടോ? അതുമല്ലെങ്കില്‍ സന്തോഷത്തോടെ ജീവിക്കാനുള്ള പരിശീലനം നേടിയാണോ നാം ഈ ലോകത്തേക്ക് വന്നിട്ടുള്ളത്? സ്വയം സന്തോഷിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അങ്ങാടിയില്‍ പോയി കയ്യിലുള്ള പണം ചെലവഴിച്ച് ആ നിമിഷങ്ങളുടെ സന്തോഷം അനുഭവിച്ച സ്ത്രീയെ എനിക്കറിയാം. ദുഖം വരുമ്പോള്‍ രണ്ടോ മൂന്നോ ദിവസത്തെ യാത്രകള്‍ നടത്തി സന്തോഷിക്കുന്ന ആളെയും എനിക്കറിയാം. എന്നാല്‍ അതാണോ സന്തോഷം കൊണ്ടുദ്ദേശിക്കുന്നത്? ആരോഗ്യപരമോ സാമ്പത്തികമോ ആയ പരാധീനതകള്‍ അനുഭവിക്കുമ്പോള്‍ ഒരാള്‍ക്ക് സന്തോഷിക്കാന്‍ സാധിക്കുമോ? സന്തോഷമെന്നത് നാം സൃഷ്ടിച്ചെടുക്കേണ്ട ഒന്നാണോ അതല്ല നമ്മിലേക്ക് തനിയെ വരുന്നതോ? സന്തോഷം ഏതെങ്കിലും നിര്‍ണിത സമയത്ത് മാത്രമുള്ളതാണോ അതല്ല നിലനില്‍ക്കുന്നതാണോ? എങ്ങനെ സന്തോഷത്തോടെ ജീവിക്കാമെന്ന ചോദ്യം ഉയര്‍ന്നപ്പോഴെല്ലാം എന്നിലേക്ക് കടന്നുവന്നിട്ടുള്ള ചോദ്യങ്ങളാണിത്. ഈ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടി നല്‍കിക്കൊണ്ട് വളരെ മനോഹരമായി ഇബ്‌നുല്‍ ഖയ്യിം സന്തോഷത്തെ തരംതിരിച്ചിട്ടുണ്ട്. ‘മിഫ്താഹു ദാറുസ്സആദ’ (സന്തുഷ്ട ഭവനത്തിന്റെ താക്കോല്‍) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണത്. സന്തുഷ്ട ഭവനം കൊണ്ടദ്ദേഹം ഉദ്ദേശിക്കുന്നത് സ്വര്‍ഗവും അല്ലാഹുവിന്റെ തൃപ്തിയുമാണ്. അതില്‍ സന്തോഷത്തെ മൂന്നായി തരംതിരിക്കുന്നു. ഒന്ന്, ബാഹ്യമായ സന്തോഷം. സമ്പത്ത് കൊണ്ടോ ഇച്ഛകളെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാലോ ഉള്ള സന്തോഷമാണത്. കടമെടുത്ത സന്തോഷം എന്നാണതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. കാരണം അധികം ദൈര്‍ഘ്യമില്ലാത്ത താല്‍ക്കാലിക സന്തോഷമാണത്. സമ്പത്ത് ലഭിക്കുമ്പോള്‍ കുറച്ച് കാലത്തേക്ക് അയാള്‍ക്ക് അതിന്റെ സന്തോഷമുണ്ടാകും. പിന്നെ അത് നഷ്ടപ്പെട്ട് മറ്റെന്തെങ്കിലും കാര്യത്തില്‍ സന്തോഷം തേടുന്നവനായി അവന്‍ മാറും. സന്തോഷത്തിന്റെ ബാഹ്യകാരണം നീങ്ങിയാല്‍ അതിനൊപ്പം അവരുടെ സന്തോഷവും നീങ്ങിപ്പോകും. സാമ്പത്തിക നഷ്ടം സംഭവക്കലും ഇതുവരെ ഒരുമിച്ചു കൂട്ടിയ മുഴുവന്‍ സമ്പത്തും ചെലവഴിക്കാന്‍ നിര്‍ബന്ധിതനാക്കുന്ന മാരക രോഗമോ മറ്റ് പരീക്ഷണോ ബാധിക്കലും അതിനുദാഹരണങ്ങളാണ്. ശാരീരികവും ആരോഗ്യപരവുമായ സന്തോഷമാണ് രണ്ടാമത്തേത്. അവയവങ്ങളുടെ ഘടനയും ഭംഗിയും പേശികളുടെ ബലവുമായി ബന്ധപ്പെട്ടതാണിത്. ആളുകള്‍ തങ്ങളുടെ രൂപത്തിലും ഘടനയിലും മാറ്റം വരുത്താന്‍ സമയവും പണവും ചെലവഴിക്കുന്നത് പ്രസ്തുത മാറ്റങ്ങള്‍ സന്തോഷം പകരുമെന്ന വിശ്വാസത്തിലാണ്. സ്വന്തം രൂപത്തിലും ജീവിതത്തിലും സന്തോഷമില്ലെന്ന ആവലാതിയുമായി എന്റെയടുക്കല്‍ വന്ന ഒരു സ്ത്രീയെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. പത്തിലേറെ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ അവര്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ആ അവര്‍ക്ക് സന്തോഷമില്ല. ഒരിക്കല്‍ നല്ല ശരീരഘടനയും നീളവുമുള്ള ഒരു യുവാവ് എന്റെയടുക്കല്‍ വന്നു. ശാരീരിക ഘടനയിലുള്ള സന്തോഷമാണ് ഉറച്ച പേശികളുള്ള ആ യുവാവ് തേടുന്നത്. താനുദ്ദേശിച്ച പോലെയെല്ലാം ശരീരം മാറ്റിയെടുത്തിട്ടും അവന്‍ സന്തുഷ്ടനായിട്ടില്ല. ഇബ്‌നുല്‍ ഖയ്യിം യഥാര്‍ഥ സന്തോഷം എന്ന് വിശേഷിപ്പിച്ചിരിക്കുന്നതാണ് മൂന്നാമത്തേത്. ആത്മീയവും മാനസികവുമായ സന്തോഷമാണത്. മനുഷ്യന്റെ ജീവിതത്തിനൊപ്പം ആരംഭിച്ച് മരണത്തിന് ശേഷവും തുടരുന്ന സ്ഥായീ സ്വഭാവമുള്ളതാണത്. അവന്‍ നേടുന്ന പ്രയോജനപ്രദമായ അറിവിലൂടെയാണത്. അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹമടക്കമുള്ള കാര്യങ്ങള്‍ അവന്‍ പഠിക്കുന്നു. ദൈവിക വിധിയെയും അതിലെ ഗുണദോഷങ്ങളെയും എങ്ങനെ സമീപിക്കണമെന്നും അവന്‍ മനസ്സിലാക്കുന്നു. ജീവിത്തിലെ പരീക്ഷണങ്ങളെ നേരിടേണ്ടതെങ്ങനെയെന്ന് അവനറിയാം. ഈ അര്‍ഥത്തില്‍ ഒരാള്‍ മെലിഞ്ഞവനാവട്ടെ തടിച്ചവനാവട്ടെ, ദരിദ്രനാവട്ടെ ധനികനാവട്ടെ, ഏത് അവസ്ഥയിലും മനുഷ്യനൊപ്പം നിലനില്‍ക്കുന്ന ഒന്നാണത്. ജീവിത സാഹചര്യങ്ങളില്‍ എന്ത് മാറ്റം സംഭവിച്ചാലും അവന്‍ സന്തുഷ്ടനായിരിക്കും. ഐഹിക ലോകത്തുള്ള ആ സന്തോഷം ഖബര്‍ ജീവിതത്തിലും പരലോകത്തും അവന്റെ കൂടെയുണ്ടാവും. ഇതാണ് സന്തോഷത്തിന്റെ അര്‍ഥവും തരവും. ഇരുലോകത്തെയും സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന പണ്ഡിതന്‍മാര്‍ അതിനെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. പ്രമുഖ സാഹിത്യകാരനായ മന്‍ഫലൂതി അദ്ദേഹത്തിന്റെ ‘നള്‌റാത്ത്’ല്‍ അതിനെ കുറിച്ച് പറയുന്നു: മനുഷ്യരെല്ലാം ശരീരത്തിന്റെ സന്തോഷം മാത്രം തേടുന്നവരാണ്. ആത്മാവിന്റെ സന്തോഷം അവര്‍ അന്വേഷിക്കുന്നില്ല. മൃദുലമായ പട്ടില്‍ കഫന്‍ ചെയ്ത മൃതദേഹത്തെ പോലെയാണവര്‍. അതിന്റെ ഉള്ള് പ്രാണികളുടെയും പുഴുക്കളുടെയും താവളമാണ്. അതുകൊണ്ട് ബാഹ്യസൗന്ദര്യത്തിന് മുമ്പ് ആന്തരിക സൗന്ദര്യത്തെയാണ് നാം പരിഗണിക്കേണ്ടത്. ശരീരത്തിന്റെ സന്തോഷത്തേക്കാള്‍ ആത്മാവിന്റെ സന്തോഷത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്.
Apr 30, 2022 Pravasi Online MediaComment on ഒരു തുള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം ഇന്ന് ഒരു ചടങ്ങിൽ ആയിരുന്നു പിസി ജോർജിന്റെ വർഗീയ പരാമര്ശം നടന്നത് യൂസഫലി എന്താ മലപ്പുറത്ത് മാളുണ്ടാക്കാത്തേ ഹിന്ദു ക്രിസ്ത്യൻ Lifestyle ആവശ്യം കഴിയുമ്പോൾ സമ്മതം പോലും ചോദിക്കാതെ കൊണ്ട്‌ പോയി കളയാൻ പൂച്ച കുട്ടികൾ അല്ല പെണ്ണുങ്ങൾ Apr 29, 2022 Pravasi Online MediaComment on ആവശ്യം കഴിയുമ്പോൾ സമ്മതം പോലും ചോദിക്കാതെ കൊണ്ട്‌ പോയി കളയാൻ പൂച്ച കുട്ടികൾ അല്ല പെണ്ണുങ്ങൾ എല്ലാവർക്കും മൂന്ന്‌ തരം ജീവിതങ്ങൾ ഉണ്ട് പബ്ലിക് ലൈഫ്, പേർസണൽ ലൈഫ്, സീക്രെട് ലൈഫ്.” മോഹൻ ലാലിൻറെ പുതിയ ചിത്രമായ Lifestyle ആ കാര്യം ഉറപ്പാണ് ഓഡിയന്സിന് എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അറിയാവുന്ന സിനിമാക്കാരനാണ്‌ അയാൾ Apr 28, 2022 Pravasi Online MediaComment on ആ കാര്യം ഉറപ്പാണ് ഓഡിയന്സിന് എന്ത് കൊടുത്താലാണ് കൊത്തുന്നതെന്ന് കൃത്യമായി അറിയാവുന്ന സിനിമാക്കാരനാണ്‌ അയാൾ നടനും നിർമ്മാതാവുമായ വിജയ് ബാബു ശരിക്കും കുറ്റവാളിയാണോയെന്ന് അയാൾക്കും ആ പെൺകുട്ടിക്കും മാത്രമേ അറിയൂ. പക്ഷെ ആ ലൈവ് വീഡിയോ Lifestyle പെണ്ണ് സുന്ദരിയാകുന്നത് എപ്പോഴാണെന്ന് പറഞ്ഞുള്ള ഒരുപാടു പോസ്റ്റുകൾ കാണാറുണ്ട് ഭർത്താവ് സുന്ദരൻ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല Apr 28, 2022 Pravasi Online MediaComment on പെണ്ണ് സുന്ദരിയാകുന്നത് എപ്പോഴാണെന്ന് പറഞ്ഞുള്ള ഒരുപാടു പോസ്റ്റുകൾ കാണാറുണ്ട് ഭർത്താവ് സുന്ദരൻ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല പെണ്ണ് സുന്ദരിയാകുന്നത് എപ്പോഴാണെന്ന് പറഞ്ഞുള്ള ഒരുപാടു പോസ്റ്റുകൾ എല്ലാ ഗ്രൂപ്പിലും കണ്ട്‌.ഭർത്താവ് സുന്ദരൻ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല ഞാൻ Lifestyle എന്റെ ജോൺപോൾ സാറ് മരിച്ചതല്ല നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് മണിക്കൂറുകളാണ് ജോൺസാർ തണുത്ത തറയിൽ ഒരു സഹായം കിട്ടാതെ കിടന്നത് Apr 27, 2022 Pravasi Online MediaComment on എന്റെ ജോൺപോൾ സാറ് മരിച്ചതല്ല നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് മണിക്കൂറുകളാണ് ജോൺസാർ തണുത്ത തറയിൽ ഒരു സഹായം കിട്ടാതെ കിടന്നത് ജോൺ സാർ ഏവർകും ഇഷ്ടപെട്ട ഒരു സിനിമ പ്രവർത്തകൻ ആയിരുന്നു എന്നതിൽ സംശയം ഇല്ല.അദ്ദേഹത്തിന്റെ സിനിമകളും പ്രിയപ്പെട്ടത് തന്നെ കഴിഞ്ഞ Exclusive ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി ഉണ്ടായിരുന്ന ബന്ധം അറിയുന്ന നിമിഷം പ്രൊഫഷണൽ ലൈഫിലും പേഴ്സണൽ ലൈഫിലും ഒരു പോലെ അപമാനിതനായ ഒരു മനുഷ്യൻ Apr 25, 2022 Pravasi Online MediaComment on ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി ഉണ്ടായിരുന്ന ബന്ധം അറിയുന്ന നിമിഷം പ്രൊഫഷണൽ ലൈഫിലും പേഴ്സണൽ ലൈഫിലും ഒരു പോലെ അപമാനിതനായ ഒരു മനുഷ്യൻ പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്നിക്ക് തന്റെ സഹപ്രവർത്തകനുമായി എക്സ്ട്രാ മരിറ്റൽ അഫെയ്‌ർ ഉണ്ടെന്ന സത്യം ഒരു വ്യക്തി Lifestyle അമ്മയ്ക്ക് വേണ്ടി തിരികെ കെജിഎഫിലേക്ക് എത്തിയ കർണാടകയിൽ ജനിച്ചു മുംബൈയെ വിറപ്പിച്ച തങ്കം റൗഡി Apr 25, 2022 Pravasi Online MediaComment on അമ്മയ്ക്ക് വേണ്ടി തിരികെ കെജിഎഫിലേക്ക് എത്തിയ കർണാടകയിൽ ജനിച്ചു മുംബൈയെ വിറപ്പിച്ച തങ്കം റൗഡി ഇപ്പോൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2. ഇതിനു മുൻപ്പ് Lifestyle അവൻ തുണി ഒകെ വാങ്ങിയ ശേഷം ബിൽ ചെയ്യാൻ വന്നപ്പോൾ ഞാൻ ചോദിച്ചു മനോജേ അമ്മയ്ക്ക് ഒന്നും വാങ്ങിയില്ലേ Apr 24, 2022 Pravasi Online MediaComment on അവൻ തുണി ഒകെ വാങ്ങിയ ശേഷം ബിൽ ചെയ്യാൻ വന്നപ്പോൾ ഞാൻ ചോദിച്ചു മനോജേ അമ്മയ്ക്ക് ഒന്നും വാങ്ങിയില്ലേ അവൻ ഗൾഫിൽ നിന്ന് ഓണത്തിന് രണ്ടാഴ്ചത്തെ ലീവിന് നാട്ടിലേക്ക് വന്നതാണ് മനോജ് നാട്ടിലെത്തിയ പിറ്റേ ദിവസം തന്നെ ഭാര്യയേയും, രണ്ട് Health Tips ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട് സാധാരണക്കാർ കാന്‍സറിന് ചികിത്സക്കാതെ ഇരിക്കരുത് Apr 23, 2022 Pravasi Online MediaComment on ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട് സാധാരണക്കാർ കാന്‍സറിന് ചികിത്സക്കാതെ ഇരിക്കരുത് ശ്രീനിവാസൻ മോഡേൺ സയന്സനെ കുറ്റം പറയുന്നത് പലതവണ നമ്മൾ കേട്ടിട്ടുണ്ട് .ഇതിനു മുൻപ്പ് രണ്ടു തവണയും അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ Uncategorized ഇന്നലെ കണ്ടപ്പോൾ മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകുവാൻ സഹായിക്കുമോ അഷറിഫിക്കാ എന്ന ആസിഫിൻ്റെ വാക്കുകൾ Apr 22, 2022 Pravasi Online MediaComment on ഇന്നലെ കണ്ടപ്പോൾ മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകുവാൻ സഹായിക്കുമോ അഷറിഫിക്കാ എന്ന ആസിഫിൻ്റെ വാക്കുകൾ ജീവിതത്തിൽ നമ മാത്രം ചെയ്യാൻ ചിലപ്പോൾ ദൈവം ഒരുപാട് ആളുകളെ ഏല്പിച്ചു കൊടുക്കും അങനെ ഒരു ആളാണ് ഇദ്ദേഹം എന്ന് Uncategorized ഞാൻ വെറുപ്പോടെ കാണുന്ന ഒരുവിഭാഗം ആളുകളായിരുന്നു അന്യ സംസ്ഥാന തൊഴലാളികൾ Apr 20, 2022 Pravasi Online MediaComment on ഞാൻ വെറുപ്പോടെ കാണുന്ന ഒരുവിഭാഗം ആളുകളായിരുന്നു അന്യ സംസ്ഥാന തൊഴലാളികൾ കേരളത്തിൽ കുറച്ചു കാലങ്ങളായിട്ട് ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട് .അതിലേറെയും ബംഗാൾ ആസ്സാം ബിഹാർ പോലെ ഉള്ള Exclusive ഈസ്റ്റർ വിഷു പെരുനാൾ എന്തുമായിക്കൊള്ളട്ടെ കോഴി സേഫ് അല്ല വെറ്റിനറി ഡോക്ടർ ആയ എന്റെ അടുത്ത് രണ്ടു ചെറുപ്പക്കാർ Apr 20, 2022 Pravasi Online MediaComment on ഈസ്റ്റർ വിഷു പെരുനാൾ എന്തുമായിക്കൊള്ളട്ടെ കോഴി സേഫ് അല്ല വെറ്റിനറി ഡോക്ടർ ആയ എന്റെ അടുത്ത് രണ്ടു ചെറുപ്പക്കാർ നമ്മൾ മേടിക്കുന്ന ഇറച്ചിക്കോഴികൾക്ക് ഫോർമാലിൻ നൽകാറുണ്ട് എന്ന് കുറച്ചു കാലങ്ങൾക്ക് മുൻപ് പ്രചാരണത്തിൽ ഉണ്ടായിരുന്നു.പക്ഷെ അതൊക്കെ ഈ ബിസിനസിനെ നശിപ്പിക്കാൻ Exclusive മുങ്ങി മരിക്കുന്ന വിദ്യാർഥികൾ ഒരു വർഷം ആയിരത്തി എണ്ണൂറ് ആളുകൾ വരെ മുങ്ങി മരിച്ച വർഷങ്ങൾ ഉണ്ട് Apr 17, 2022 Pravasi Online MediaComment on മുങ്ങി മരിക്കുന്ന വിദ്യാർഥികൾ ഒരു വർഷം ആയിരത്തി എണ്ണൂറ് ആളുകൾ വരെ മുങ്ങി മരിച്ച വർഷങ്ങൾ ഉണ്ട് മുങ്ങി മരിക്കുന്ന വിദ്യാർഥികൾ ഏറ്റുമാനൂർ കോളേജിൽ നിന്നും ഉഡുപ്പിയിലേക്ക് വിനോദ വിദ്യാഭ്യാസ യാത്രക്ക് പോയ മൂന്നു കുട്ടികൾ മുങ്ങി മരിച്ച Exclusive റിസർവ്വേഷൻ ചെയ്ത സ്വന്തം സീറ്റിൽ ഇരിക്കാതെ സൗകര്യപ്രദമായ വേറെ സീറ്റിൽ മാറി ഇരുന്നു പിന്നീടാണ് ആ കാര്യം മനസ്സിലാക്കിയത് Apr 17, 2022 Pravasi Online MediaComment on റിസർവ്വേഷൻ ചെയ്ത സ്വന്തം സീറ്റിൽ ഇരിക്കാതെ സൗകര്യപ്രദമായ വേറെ സീറ്റിൽ മാറി ഇരുന്നു പിന്നീടാണ് ആ കാര്യം മനസ്സിലാക്കിയത് ട്രെയിൻ യാത്ര ഒരുപാട് ഇഷ്ടമുള്ളവർ ആയിരിക്കും കുടുതലും ആളുകളും എല്ലാം കൊണ്ടും സുഖകരമായ യാത്ര തന്നെ ആയിരിക്കും ട്രെയിൻ യാത്ര.ഈ Lifestyle ഒരു പരസ്യവും ഇല്ലാതെ സഫാരി ചാനൽ ഇന്നും മറ്റു ചാനൽസന്റെ കൂടെ പിടിച്ചു നില്ക്കാൻ ഉള്ള ഒരേ ഒരു കാരണം മാത്രേ ഒള്ളു കുറിപ്പ് Apr 16, 2022 Pravasi Online MediaComment on ഒരു പരസ്യവും ഇല്ലാതെ സഫാരി ചാനൽ ഇന്നും മറ്റു ചാനൽസന്റെ കൂടെ പിടിച്ചു നില്ക്കാൻ ഉള്ള ഒരേ ഒരു കാരണം മാത്രേ ഒള്ളു കുറിപ്പ് സന്തോഷേട്ടനെ പ്രത്യകം പരിചയപ്പെടുത്തേടെ കാര്യം ഇല്ലാലോ അല്ലെ.ഏവർകും അറിയാവുന്ന നല്ല മനസ്സിനും തന്റെ ജോലിയിൽ ആരോഗ്യം വരെ നോക്കാതെ നൂറ് Lifestyle വയർലെസ്സിലേക്ക് ഒരു സന്ദേശം വന്നു ആലപ്പുഴ ജില്ലയിലെ ഒരു സ്ത്രീയെ കാൺമാനില്ല Apr 16, 2022 Pravasi Online MediaComment on വയർലെസ്സിലേക്ക് ഒരു സന്ദേശം വന്നു ആലപ്പുഴ ജില്ലയിലെ ഒരു സ്ത്രീയെ കാൺമാനില്ല ദിനംപ്രതി ഒരുപാട് മിസ്സിംഗ് കേസുകളിൽ കേരളത്തിൽ നടക്കുന്നുണ്ട്. ആരോടും പറയാതെ വീടുവിട്ടു ഇറങ്ങുന്ന ആളുകൾ എന്ത് ചെയ്യും എന്ന് അറിയാത്ത Lifestyle കഴിഞ്ഞ ദിവസം ഞാൻ ഭാര്യവീട്ടിൽ ആണ് താമസിച്ചത് എന്ന് തൻ്റെ കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർ കളിയാക്കി എന്തിനാണ് അതൊരു നാണക്കേടായിട്ട് തോന്നുന്നത് Apr 15, 2022 Pravasi Online MediaComment on കഴിഞ്ഞ ദിവസം ഞാൻ ഭാര്യവീട്ടിൽ ആണ് താമസിച്ചത് എന്ന് തൻ്റെ കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർ കളിയാക്കി എന്തിനാണ് അതൊരു നാണക്കേടായിട്ട് തോന്നുന്നത് എപ്പോഴും ഭാര്യവീട്ടിൽ പരമസുഖം അല്ലെന്നു ഒരു നല്ല ശതമാനം ആളുകളും അങ്ങനെ അല്ല എന്ന് പറയില്ല.നമ്മുടെ വീട് കഴിഞ്ഞാൽ ഏത് Exclusive വിഷു ദിവസം ബാഗ്ലൂർ എറണാകുളം സ്വകാര്യ ബസ് റേറ്റ് 2800 അതെ സമയം K SWIFT റേറ്റ് അറിയുവോ Apr 15, 2022 Pravasi Online MediaComment on വിഷു ദിവസം ബാഗ്ലൂർ എറണാകുളം സ്വകാര്യ ബസ് റേറ്റ് 2800 അതെ സമയം K SWIFT റേറ്റ് അറിയുവോ ഇപ്പോൾ മാധ്യമങ്ങൾ എല്ലാം കെ എസ്‌ ർ ടി സി സ്വിഫ്റ്റ് ബസിന്റെ പുറകേയാണ് ഇല്ലാത്ത ആരോപണങ്ങൾ ആണ് പല Lifestyle സഹിക്കാൻ പറ്റാത്ത മൂത്രശങ്ക ടോയ്ലറ്റിന് മുന്നിലെത്തി അവിടെ ബോർഡ് ക്ലീനിംഗ് എന്ന്പക്ഷെ അത് വകവെക്കാതെ ഞാൻ അകത്തുകയറി Apr 15, 2022 Pravasi Online MediaComment on സഹിക്കാൻ പറ്റാത്ത മൂത്രശങ്ക ടോയ്ലറ്റിന് മുന്നിലെത്തി അവിടെ ബോർഡ് ക്ലീനിംഗ് എന്ന്പക്ഷെ അത് വകവെക്കാതെ ഞാൻ അകത്തുകയറി അത്രക്കും പിടിച്ചു വെക്കാൻ സാധികാത്ത അതിയായ മൂത്രശങ്ക സഹിക്കാനാവാതെ ഞാൻ ടോയ്ലറ്റിന് മുന്നിലെത്തിയപ്പോൾ ഡോറിന് മുന്നിൽ ഒരു ബോർഡ് തൂക്കിയിട്ടിരിക്കുന്നു.ക്ലീനിംഗിന് Lifestyle സഹോദരൻ കല്യാണത്തെ കുറിച്ച് പെങ്ങളുടെ കല്യാണം കഴിഞ്ഞു മാത്രമേ ചിന്തിക്കാൻ പാടുള്ളു എന്നൊരു നാട്ടു നടപ്പും Apr 14, 2022 Pravasi Online MediaComment on സഹോദരൻ കല്യാണത്തെ കുറിച്ച് പെങ്ങളുടെ കല്യാണം കഴിഞ്ഞു മാത്രമേ ചിന്തിക്കാൻ പാടുള്ളു എന്നൊരു നാട്ടു നടപ്പും ഒരു സൗഹൃദ സംഭാഷണത്തിൽ ഒരു സുഹൃത്ത് പകുതി കളിയായും പകുതി കാര്യമായും ചോദിച്ച ചോദ്യം ആൺകുട്ടികളുടെ ടെൻഷൻ എന്താണ് എന്ന് Lifestyle ആർത്തവ ദിവസങ്ങളിൽ വേദനകൊണ്ട് പുളയുമായിരുന്നു ഒരു പടയാളിയെ എന്റെ ഗർഭപത്രത്തിലേക്ക് പറഞ്ഞു വിട്ടത് ശേഷം Apr 13, 2022 Pravasi Online MediaComment on ആർത്തവ ദിവസങ്ങളിൽ വേദനകൊണ്ട് പുളയുമായിരുന്നു ഒരു പടയാളിയെ എന്റെ ഗർഭപത്രത്തിലേക്ക് പറഞ്ഞു വിട്ടത് ശേഷം ഒരു സ്ത്രീക്കും ആര്‍ത്തവ നാളുകളിൽ ഒരു ഭയം ഉളിൽ ഉണ്ടാകും സ്ത്രീയും ചുവന്നുതുടുത്ത് തന്റെ സാമിഭ്യം ഭൂമിയിൽ ഉണ്ടെന്ന് അറിയിക്കുന്നു Uncategorized ലക്ഷങ്ങൾ മുടക്കിയ വീടിന് ഒരു മാസം കഴിയുമ്പോഴേ ഇങ്ങനെ കാണുബോൾ ചങ്ക് പിടയാറുണ്ടോ Apr 13, 2022 Pravasi Online MediaComment on ലക്ഷങ്ങൾ മുടക്കിയ വീടിന് ഒരു മാസം കഴിയുമ്പോഴേ ഇങ്ങനെ കാണുബോൾ ചങ്ക് പിടയാറുണ്ടോ നമ്മുടെ വീടുകളിൽ അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ചുവരുകളിൽ തറയോട് ചേർന്ന ഏതാനും അടി ഉയരത്തിൽ പെയിന്റ് പൊളിഞ്ഞ് പോവുകയും വെളുത്ത Lifestyle മൂത്രം ഒഴിക്കാൻ മണിക്കൂറുകൾ പോലും കഴിയാറില്ല ചിലർ പറയും നിങ്ങൾക്ക് സ്വിച്ചിട്ട് അമർത്തി കണ്ണടച്ച് ഇരുന്നാ പോരെ Apr 12, 2022 Pravasi Online MediaComment on മൂത്രം ഒഴിക്കാൻ മണിക്കൂറുകൾ പോലും കഴിയാറില്ല ചിലർ പറയും നിങ്ങൾക്ക് സ്വിച്ചിട്ട് അമർത്തി കണ്ണടച്ച് ഇരുന്നാ പോരെ പരിചയക്കാരിൽ നിന്നും മറ്റ് ജീവനക്കാരിൽ നിന്നും നിരന്തരം ഉയരുന്ന ചോദ്യങ്ങളാണിവ നിങ്ങൾ എന്നും സമരമാണല്ലൊ റെയിൽവേയിൽ ലോക്കോ പൈലറ്റുമാർക്ക് മാത്രമേ Lifestyle പതിനൊന്നു ലക്ഷത്തിന് 3 സെന്റ്ൽ 2 ബെഡ് റൂമുകൾ ഉൾക്കൊള്ളുന്ന 853 സ്ക്വയർ ഫീറ്റ് വീട് Apr 12, 2022 Pravasi Online MediaComment on പതിനൊന്നു ലക്ഷത്തിന് 3 സെന്റ്ൽ 2 ബെഡ് റൂമുകൾ ഉൾക്കൊള്ളുന്ന 853 സ്ക്വയർ ഫീറ്റ് വീട് ഏതൊരു ആൾക്കും വളരെ കുറഞ്ഞ ബഡ്ജറ്റ്ലും കുറഞ്ഞ സ്ഥലത്ത് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ഒരു നില വീടിന്റെ Uncategorized ഗൾഫ് ജീവിതത്തിന്റെ മായാലോകത്ത് മതിമറന്നാണ് അച്ഛൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നത് എന്ന് കരുതി Apr 12, 2022 Pravasi Online MediaComment on ഗൾഫ് ജീവിതത്തിന്റെ മായാലോകത്ത് മതിമറന്നാണ് അച്ഛൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നത് എന്ന് കരുതി ഞാൻ ജനിച്ചു എനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോകുന്നത്. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഗൾഫിൽ Lifestyle വിവാഹശേഷം വധു വരന്റെ പേരു കൂടി അല്ലെങ്കിൽ വരന്റെ കുടുംബ പേരു കൂടി തന്റെ പേരിനോട് ചേർക്കുക എന്നത് മഹത്വവത്കരിച്ച് Apr 12, 2022 Pravasi Online MediaComment on വിവാഹശേഷം വധു വരന്റെ പേരു കൂടി അല്ലെങ്കിൽ വരന്റെ കുടുംബ പേരു കൂടി തന്റെ പേരിനോട് ചേർക്കുക എന്നത് മഹത്വവത്കരിച്ച് ഓരോരുത്തരുടെയും ഏറ്റവും ആധികാരിക രേഖകളിൽ ഒന്നാണ് പാസ്പോർട്ട് പോലത്തെ വളരെ വേണ്ടപ്പെട്ട രേഖകൾ. 18 വയസ്സിനുശേഷം പാസ്പോർട്ട് എടുക്കുക എന്ന് Exclusive ചോറ് തിന്നു മരിക്കുന്ന മലയാളികൾ മലയാളികൾക്ക് ആരോഗ്യം വേണം പക്ഷെ ഒന്നും ഒഴിവാക്കാൻ പറ്റില്ല Apr 11, 2022 Pravasi Online MediaComment on ചോറ് തിന്നു മരിക്കുന്ന മലയാളികൾ മലയാളികൾക്ക് ആരോഗ്യം വേണം പക്ഷെ ഒന്നും ഒഴിവാക്കാൻ പറ്റില്ല ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനപ്രകാരം കേരളത്തിൽ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതൽ മുതൽ Lifestyle എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ജോലി ഇല്ലാതെ നിന്ന സമയം കാറ്ററിങ് പോയി അറിയാതെ കുറച്ചു മീൻ കറി ഒരു ചേച്ചിയുടെ ദേഹത്തേക്ക് ശേഷം Apr 11, 2022 Pravasi Online MediaComment on എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ജോലി ഇല്ലാതെ നിന്ന സമയം കാറ്ററിങ് പോയി അറിയാതെ കുറച്ചു മീൻ കറി ഒരു ചേച്ചിയുടെ ദേഹത്തേക്ക് ശേഷം എന്റെ എൻജിനീയറിങ് പഠനം ഒക്കെ കഴിഞ്ഞ 2008 കാലഘട്ടം സാമ്പത്തിക മാന്ദ്യം എല്ലാവരെയും തകർത്തത് പോലെ എന്നെയും തകർത്തു. ജോലി Lifestyle വീടുപണി ചെലവ് കുറയും ഈ കട്ട ഉപയോഗിച്ചാൽ മതി എല്ലാവരും അറിഞ്ഞിരിക്കണം Apr 11, 2022 Pravasi Online MediaComment on വീടുപണി ചെലവ് കുറയും ഈ കട്ട ഉപയോഗിച്ചാൽ മതി എല്ലാവരും അറിഞ്ഞിരിക്കണം നമ്മുടെ വീട് എന്ന സ്വപ്‍നം എല്ലാര്ക്കും ഉണ്ടാകും നമ്മുടെ വീട് എങ്ങനെ വേണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ വീട് Uncategorized മരുമകൾ ഷജ്‌നയുടെ അടിയേറ്റു മയ്യത്തായ ആ ഉമ്മയെ കുറച്ച് നേരം ഉമ്മായുടെ മുഖത്ത് നോക്കി നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് Apr 11, 2022 Pravasi Online MediaComment on മരുമകൾ ഷജ്‌നയുടെ അടിയേറ്റു മയ്യത്തായ ആ ഉമ്മയെ കുറച്ച് നേരം ഉമ്മായുടെ മുഖത്ത് നോക്കി നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് ഒരുപാട് നന്മ നിറഞ്ഞ മനുഷ്യനാണ് അഷ്‌റഫ് താമരശ്ശേരി സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയെ അറിയാത്തവർ ചുരുക്കം ആണ് എന്ത് സഹായവും Exclusive വീട്ടിലേക്ക് ജോലി ശേഷം മടങ്ങുന്ന സമയം ഒരു വീട്ടിൽ നിന്ന് നിർത്താതെ കരച്ചിൽ കേട്ട് ചെന്നപ്പോളാണ് ആ ഭയാനകമായ ആ കാഴ്ച കണ്ടത് Apr 10, 2022 Pravasi Online MediaComment on വീട്ടിലേക്ക് ജോലി ശേഷം മടങ്ങുന്ന സമയം ഒരു വീട്ടിൽ നിന്ന് നിർത്താതെ കരച്ചിൽ കേട്ട് ചെന്നപ്പോളാണ് ആ ഭയാനകമായ ആ കാഴ്ച കണ്ടത് വടക്കേക്കാട് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ് പി.എ പങ്കുവെക്കുന്ന ഒരു അനുഭവം.ഞാനും സഹപ്രവർത്തകനായ സിവിൽ പോലീസ് ഓഫീസർ Lifestyle ഇന്നലെ ബസിൽ ഒരു വൃദ്ധന്റെ കയ്യിലെ കുറിപ്പ് കണ്ടു തവനൂർ ബസിൽ കയറി വൃദ്ധമന്ദിരം ഇറങ്ങുക കണ്ണ് നിറഞ്ഞു Apr 10, 2022 Pravasi Online MediaComment on ഇന്നലെ ബസിൽ ഒരു വൃദ്ധന്റെ കയ്യിലെ കുറിപ്പ് കണ്ടു തവനൂർ ബസിൽ കയറി വൃദ്ധമന്ദിരം ഇറങ്ങുക കണ്ണ് നിറഞ്ഞു നമ്മുടെ നാട്ടിൽ ഇപ്പോൾ വൃദ്ധ സദനങ്ങൾ എണ്ണത്തിൽ ഒരുപാട് ആയിട്ടു മാറുകയാണ്.ഒരു ധക്ഷ്യണ്യവും ഇല്ലാതെ അച്ഛനെയോ അമ്മയെയോ കൊണ്ട് പോയി Exclusive സ്ത്രീ ധരിക്കുന്ന വസ്ത്രമല്ല സ്ത്രീ പീഡനങ്ങൾക്ക് കാരണം അത് മുഴുവനായും മനുഷ്യനായിട്ടില്ലാത്ത ആണുങ്ങളുടെ പ്രശ്നം മാത്രമാണ് Apr 10, 2022 Pravasi Online MediaComment on സ്ത്രീ ധരിക്കുന്ന വസ്ത്രമല്ല സ്ത്രീ പീഡനങ്ങൾക്ക് കാരണം അത് മുഴുവനായും മനുഷ്യനായിട്ടില്ലാത്ത ആണുങ്ങളുടെ പ്രശ്നം മാത്രമാണ് മലയാള സിനിമയിലെ ഒരു നടി സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ ചെയ്യുന്ന കാര്യങ്ങൾ ഗൗരവപൂർവം വിശദീകരിക്കുന്ന Uncategorized ഒരു സ്ത്രീയും പുരുഷനും കഴിഞ്ഞ രാത്രി സ്റ്റേഷനിലേക്ക് ഓടി വന്നു എന്തെങ്കിലും കേസ് എന്ന് കരുതി Apr 9, 2022 Pravasi Online MediaComment on ഒരു സ്ത്രീയും പുരുഷനും കഴിഞ്ഞ രാത്രി സ്റ്റേഷനിലേക്ക് ഓടി വന്നു എന്തെങ്കിലും കേസ് എന്ന് കരുതി എപ്പോഴും നമ്മൾ മനുഷ്യർ എന്തെങ്കിലും ചെറിയ കാര്യങ്ങൾക്ക് പോലും സ്വയം ഹത്യ തിരഞ്ഞെടുക്കുന്നവർ കൂടി വരുകയാണു നമ്മുടെ നാട്ടിൽ പ്രായം Uncategorized നിങ്ങൾ മക്കളോട് ചെറിയ കാര്യത്തിന് പോലും ദേഷ്യപെടുന്നവരാണോ നിങ്ങൾ എന്നാൽ തീർച്ചയായും ഇത് വായിക്കണം Apr 9, 2022 Pravasi Online MediaComment on നിങ്ങൾ മക്കളോട് ചെറിയ കാര്യത്തിന് പോലും ദേഷ്യപെടുന്നവരാണോ നിങ്ങൾ എന്നാൽ തീർച്ചയായും ഇത് വായിക്കണം ഒരു നല്ല ശതമാനം കുട്ടിയെ പഠിപ്പിക്കാനായി അമ്മയാണ് കൂട്ട് ഇരിക്കാറുണ്ട് കുട്ടികൾക്കൊപ്പം.പക്ഷെ പല തവണ പറഞ്ഞു കൊടുത്തിട്ടും കുട്ടിയുടെ തലയിൽ Lifestyle എന്റെ എട്ടു കൊല്ലങ്ങളാണ് വീട് പണി പൂർത്തീകരിക്കാൻ എടുത്തത് എനിക്ക് പറ്റിയ വലിയ തെറ്റുകൾ നിങ്ങൾക്ക് പറ്റാതിരിക്കാൻ എഴുതുന്നു Apr 8, 2022 Pravasi Online MediaComment on എന്റെ എട്ടു കൊല്ലങ്ങളാണ് വീട് പണി പൂർത്തീകരിക്കാൻ എടുത്തത് എനിക്ക് പറ്റിയ വലിയ തെറ്റുകൾ നിങ്ങൾക്ക് പറ്റാതിരിക്കാൻ എഴുതുന്നു വീട് എന്ന സ്വപ്‍നം എല്ലാര്ക്കും ഉണ്ടാകും നമ്മുടെ വീട് എങ്ങനെ വേണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ വീട് എന്ന Lifestyle മുന്നൂറു രൂപ ബാലൻസ് വാങ്ങാൻ മറന്നു KSRTC യിൽ നിന്നും ശേഷം പണം തിരികെ ലഭിക്കാൻ ഞാൻ ചെയ്തത് Apr 7, 2022 Pravasi Online MediaComment on മുന്നൂറു രൂപ ബാലൻസ് വാങ്ങാൻ മറന്നു KSRTC യിൽ നിന്നും ശേഷം പണം തിരികെ ലഭിക്കാൻ ഞാൻ ചെയ്തത് നിങ്ങൾ എപ്പോഴെങ്കിലും ബസിൽ നിന്നും ബാക്കി വാങ്ങാൻ മറന്നു പോയിട്ടുണ്ടോ.അങ്ങനെ മറന്നു പോയ ഒരാളെ കുറിച്ചാണ്.ബസിൽ നിന്ന് ബാക്കി വാങ്ങാൻ Lifestyle ഭാര്യമാർ ഭർത്താക്കന്മാരെ അടുത്ത് വിളിച്ചിരുത്തി വായിപ്പിക്കുക്ക ഭാര്യവീട്ടിൽ ഇടക്കിടെ പോകുന്നത് പലർക്കും വലിയ നാണക്കേടാണ് പോലും Apr 7, 2022 Pravasi Online MediaComment on ഭാര്യമാർ ഭർത്താക്കന്മാരെ അടുത്ത് വിളിച്ചിരുത്തി വായിപ്പിക്കുക്ക ഭാര്യവീട്ടിൽ ഇടക്കിടെ പോകുന്നത് പലർക്കും വലിയ നാണക്കേടാണ് പോലും നമ്മുടെ വീടുപോലെ തന്നെ കാണേടെ വേറെ ഒരു വീട് കൂടി ഉണ്ട് അതാണ് ഭാര്യാ വീട് നമ്മുടെ വീട് കഴിഞ്ഞാൽ Lifestyle മക്കൾ മാതാപിതാക്കളോട് ദേഷ്യപ്പെടുന്ന വഴക്ക് പറയുന്ന അവസ്ഥ ചിന്തിക്കാന്‍ തന്നെ വിഷമമാണല്ലേ Apr 7, 2022 Pravasi Online MediaComment on മക്കൾ മാതാപിതാക്കളോട് ദേഷ്യപ്പെടുന്ന വഴക്ക് പറയുന്ന അവസ്ഥ ചിന്തിക്കാന്‍ തന്നെ വിഷമമാണല്ലേ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ നല്ല രീതിക്കു അവരുടെ ചിറകിന്റെ ഉള്ളിൽ ജീവിക്കണം എന്ന് ആഗ്രഹിക്കാറുണ്ട്..ചിലരുടെ അങ്ങനെ നടക്കാറുണ്ട് ചിലരുടെ Exclusive നമ്മൾ ഇന്ന് കാണുന്ന ഏതൊരു റോഡും പാലവും റെയിലും പഴയ കാലത്ത് ആരെങ്കിലും ഒഴിപ്പിച്ച ഭൂമിയിൽ തന്നെ ആണ് കുറിപ്പ് Apr 6, 2022 Pravasi Online MediaComment on നമ്മൾ ഇന്ന് കാണുന്ന ഏതൊരു റോഡും പാലവും റെയിലും പഴയ കാലത്ത് ആരെങ്കിലും ഒഴിപ്പിച്ച ഭൂമിയിൽ തന്നെ ആണ് കുറിപ്പ് ഇപ്പോൾ നാട്ടിൽ പൊടി പാറുന്ന സമരങ്ങൾ ഒക്കെയാണ് മാധ്യമങ്ങൾ ഒരു തരത്തിലും വിടാൻ ഒരുക്കം അല്ല എന്ന് തോന്നുന്നു. കെ Lifestyle ബൈക്ക് ഓടിക്കുമ്പോ ഒരിക്കൽ എങ്കിലും പട്ടി കൂടെ ഓടി നിങ്ങൾക് പണി തന്നിട്ടുണ്ടോ നിങ്ങൾ പേടിച്ചു വിറച്ചിട്ടുണ്ടെങ്കിൽ വായിക്കണം Apr 6, 2022 Pravasi Online MediaComment on ബൈക്ക് ഓടിക്കുമ്പോ ഒരിക്കൽ എങ്കിലും പട്ടി കൂടെ ഓടി നിങ്ങൾക് പണി തന്നിട്ടുണ്ടോ നിങ്ങൾ പേടിച്ചു വിറച്ചിട്ടുണ്ടെങ്കിൽ വായിക്കണം നമ്മുടെ റോഡുകളിൽ ദിനം പ്രതി ഒട്ടനവധി അപകടങ്ങൾ നടക്കാറുണ്ട് പല കരണങ്ങളാൽ നടക്കുന്ന അപകടങ്ങളെ കുറിച്ച് നമ്മൾ കേൾക്കാറുണ്ട്. നിങ്ങൾ Lifestyle 225 കോടി രൂപ മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പൊതുജനങ്ങൾക്ക് മാത്രം ഒള്ളോ അതോ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാരും ഇതിൽ പെടുമോ Apr 5, 2022 Pravasi Online MediaComment on 225 കോടി രൂപ മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പൊതുജനങ്ങൾക്ക് മാത്രം ഒള്ളോ അതോ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാരും ഇതിൽ പെടുമോ എത്ര ട്രാഫിക് ജംഗ്ഷനിൽ ഫ്രീ എക്സിറ്റ് ഉണ്ട് എത്ര റോഡുകൾക്ക് കൃത്യമായ മാർക്കും സൈൻ ബോർഡും ഉണ്ട് എത്ര പേർക്ക് Lifestyle ബാങ്കുകാർ ജപ്തി ചെയ്യാനാണ് ആ വീട്ടിൽ എത്തിയത് പക്ഷെ അവിടെ കണ്ട കാഴ്ച ജീവനക്കാരുടെ കണ്ണ് നിറച്ചു ശേഷം Apr 4, 2022 Pravasi Online MediaComment on ബാങ്കുകാർ ജപ്തി ചെയ്യാനാണ് ആ വീട്ടിൽ എത്തിയത് പക്ഷെ അവിടെ കണ്ട കാഴ്ച ജീവനക്കാരുടെ കണ്ണ് നിറച്ചു ശേഷം നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു വാർത്തയാണ് ജപ്തി ചെയ്തു ജപ്തി ചെയ്യാൻ നടപടി എടുത്തു എന്നുള്ളത് .പക്ഷെ ലോൺ വെച്ച Entertainment ടിക്കറ്റിനു 130 രൂപ മൂന്നു പോപ്പ് കോൺ വാങ്ങിയപ്പോൾ 590 രൂപ തീയേറ്ററിലെ ഈ കഴുത്തറുപ്പ് കണ്ടു മന്ത്രിയെ വിളിച്ചു ശേഷം നടന്നത് Apr 4, 2022 Pravasi Online MediaComment on ടിക്കറ്റിനു 130 രൂപ മൂന്നു പോപ്പ് കോൺ വാങ്ങിയപ്പോൾ 590 രൂപ തീയേറ്ററിലെ ഈ കഴുത്തറുപ്പ് കണ്ടു മന്ത്രിയെ വിളിച്ചു ശേഷം നടന്നത് സിനിമ എല്ലാവര്ക്കും പ്രിയം തന്നെയാണ് നമ്മുടെ ഇഷ്ട താരത്തിന്റെ സിനിമ കുടുംബത്തോടെ പോയി കാണുന്നത് ഏവർക്കും സന്തോഷം ഉള്ളതാണ്.കോവിഡിന് ശേഷം Lifestyle എത്ര ശ്രമിച്ചാലും നമ്മുടെ രഹസ്യങ്ങൾ മറ്റൊരാളോട് പറയാതിരിക്കാൻ പറ്റാത്തവർ ചില രഹസ്യങ്ങൾ നമ്മുടെ ഉള്ളിൽ തന്നെ ഉറക്കി കിടത്തുക Apr 4, 2022 Pravasi Online MediaComment on എത്ര ശ്രമിച്ചാലും നമ്മുടെ രഹസ്യങ്ങൾ മറ്റൊരാളോട് പറയാതിരിക്കാൻ പറ്റാത്തവർ ചില രഹസ്യങ്ങൾ നമ്മുടെ ഉള്ളിൽ തന്നെ ഉറക്കി കിടത്തുക നമ്മൾക്ക് ഓരോ ആളുകൾക്കും രഹസ്യങ്ങൾ ഉണ്ടായിരിക്കും ചിലർ അത് വളരെ ക്ലോസ് ആയിട്ടുള്ളവരോട് പറയും.ചില കമ്മ എന്ന് മിണ്ടില്ല ആരോടും Lifestyle വൃദ്ധനെ മുഷിഞ്ഞ വസ്ത്രവുമായി AC കമ്പാർട്മെന്റിൽ കണ്ടപ്പോൾ തന്നെ ടിക്കറ്റ് ഇല്ല എന്ന് കരുതി TTE ദേഷ്യത്തോടെ വന്നു Apr 3, 2022 Pravasi Online MediaComment on വൃദ്ധനെ മുഷിഞ്ഞ വസ്ത്രവുമായി AC കമ്പാർട്മെന്റിൽ കണ്ടപ്പോൾ തന്നെ ടിക്കറ്റ് ഇല്ല എന്ന് കരുതി TTE ദേഷ്യത്തോടെ വന്നു പലപ്പോഴും നമ്മൾ അവരുടെ വസ്ത്രധാരണ കണ്ട് അവരെ വിലയിരുത്താറുണ്ട് പക്ഷെ പിന്നീട് നമ്മൾ അവരെ കുറിച്ച് ചിന്തിച്ചു കൂട്ടിയത് ഒന്നും Lifestyle രണ്ടര സെന്റിൽ വെറും ആറ് ലക്ഷത്തിന് അടിപൊളി വീട് വീട് എന്ന സ്വപ്നങ്ങൾക്ക് കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ Apr 3, 2022 Pravasi Online MediaComment on രണ്ടര സെന്റിൽ വെറും ആറ് ലക്ഷത്തിന് അടിപൊളി വീട് വീട് എന്ന സ്വപ്നങ്ങൾക്ക് കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ ഏതൊരു ആളിന്റെയും കനവാണ് വീട് ഒരുപാട് നാളത്തെ കാത്തിരിപ്പായിരിക്കും ഒരു വീട് വെക്കണം എന്ന് .ചിലപ്പോൾ ചില ആളുകൾക്ക് സ്ഥലം Lifestyle കുട്ടിയുടെ പേരിന്റെ വാലും മറ്റു ക്രെഡിറ്റും അച്ഛൻമാർക്ക് എന്നാൽ അപ്പികോരുന്നതും Apr 3, 2022 Pravasi Online MediaComment on കുട്ടിയുടെ പേരിന്റെ വാലും മറ്റു ക്രെഡിറ്റും അച്ഛൻമാർക്ക് എന്നാൽ അപ്പികോരുന്നതും ഹൃദയം സിനിമ ഏവരും കണ്ടുകാണും ക്ലൈമാസ്നോട് അടുക്കുമ്പോൾ ഒരു രംഗം ഉണ്ട് അരുൺ കുഞ്ഞിന് പേര് പറയുന്ന രംഗം. പേരിലെന്തിരിക്കുന്നു Lifestyle അച്ഛനിൽ നിന്നും ചെറുപ്പം തൊട്ടെ എനിക്ക് ഒരു അകൽച്ചയുണ്ടായിരുന്നു മിണ്ടാൻ ഒന്നും ഞാൻ പോവറില്ല Apr 2, 2022 Pravasi Online MediaComment on അച്ഛനിൽ നിന്നും ചെറുപ്പം തൊട്ടെ എനിക്ക് ഒരു അകൽച്ചയുണ്ടായിരുന്നു മിണ്ടാൻ ഒന്നും ഞാൻ പോവറില്ല അച്ഛൻ നമുക്ക് വേണ്ടി എന്തൊക്കെ യാതനകൾ സഹിച്ചിട്ടുമുണ്ട് ഏന് മനസ്സിലാകണമെങ്കിൽ ജീവിച്ചു ജീവിച്ചു അച്ഛന്റെ ഒകെ പ്രായം നമ്മുക് ആവണം. Lifestyle റെയിൽവേ ട്രാക്കിലൂടെ ദിവസവും വെളുപ്പിന് അഞ്ചുമണിക്ക് എണീറ്റ് കിലോമീറ്ററോളം നടക്കും എന്തിനാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി Apr 2, 2022 Pravasi Online MediaComment on റെയിൽവേ ട്രാക്കിലൂടെ ദിവസവും വെളുപ്പിന് അഞ്ചുമണിക്ക് എണീറ്റ് കിലോമീറ്ററോളം നടക്കും എന്തിനാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്നും എല്ലാറ്റിനെയും അതിജീവിച്ച് ഉയർന്ന നിലയിലെത്തിയ ധാരാളം ആളുകളുടെ കഥ നമ്മൾ
എന്റെ ആദ്യ സംരംഭമാണ് തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം വലിയ എഴുതി പരിചയമൊന്നുമില്ല എന്നാലും എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ഞാൻ ഇവിടെ അവതരിപ്പിക്കുന്നു അപ്പോൾ ഇനി കഥയിലേക്ക് കടക്കാം അല്ലേ . ഇന്ന് എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു ഇന്ന് എന്റെ കല്യാണം ആയിരുന്നു. എന്റെ പൊന്നു എന്നേകാൽ രണ്ടു വയസ്സ് കൂടി എന്റെ ചേച്ചി. നവവധു ആയി സെറ്റ് സാരീ ഉടുത്തു വളരെ മനോഹരി ആയി രജിസ്റ്റർ ഒപ്പ് വക്കുമ്പോൾ എന്നേ ഒന്നു നോക്കി. ആ പുഞ്ചിരി അന്നു ഇന്ന് എന്റെ സ്വന്തം ആയിരിക്കുന്നെ. സ്നേഹംകൊണ്ട് എന്നെ മൂടാൻ വന്നവളാണ് എന്റെ പൊന്നു. ചന്ദനത്തിൽ മുല്ലപ്പൂവിനെ മണമുള്ള എന്റെ പൊന്നു. ഇന്ന് അവൾ എന്റെ മാത്രം ആണ്. എന്റെ പെണ്ണ് ഇന്നും എന്റെ വിസ്മൃതിൽ അവളുടെ മുഖം ഉണ്ട് . അന്നു ഒരു പ്രഭാത കാലമായിരുന്നു ഞാൻ എന്റെ പൊന്നുവിനെ കാണുന്നത് പട്ടുപാവാടയും അണിഞ്ഞ ചന്ദനത്തിന് നൈർമല്യമുള്ള ഒരു മുല്ല മുട്ട് ചിരിയോടു കൂടി അവൾ എന്നിലേക്ക് എന്റെ മനസ്സിലേക്ക് കടന്നു ചെന്നു ഞാൻ പോലും അറിയാതെ ഞാൻ അനുരാഗത്തിലേക്ക് പോവുകയായിരുന്നു. എന്റെ പേര് തെച്ചിക്കാട്ട് ഉണ്ണിമേനോൻ തെച്ചിക്കാട്ട് തറവാട്ടിലെ രാമൻ കൃഷ്ണനെയും രുക്മിണിയുടെ ഏകമകൻ ആയിരുന്നു ഞാൻ. കാശിനും പണത്തിന്റെ സുഖത്തിൽ നടന്ന ഒരു കാലമായിരുന്നു എനിക്കുണ്ടായിരുന്ന.എന്നും സഞ്ചാരത്തിൽ പ്രിയനായിരുന്നു എന്നെ പ്രണയത്തിന്റെ വിസ്മൃതിയിൽ എത്തിച്ച് എന്റെ പൊന്നു നെയാണ് ഇന്നു ഞാൻ കണി കണ്ടത്. പേര് പോലെ കുഞ്ഞിന്റെ തിളക്കമായിരുന്നു അവളുടെ ഓരോ ചിരിയിലും. അവളെ കണ്ട ഈ പ്രഭാതം എന്റെ മനസ്സിൽ നിറഞ്ഞു തുള്ളികൊണ്ടിരിക്കുന്നു സ്നേഹത്തിന്റെ മനോഹാരിത യായിരുന്നു അവളുടെ ഓരോ ചൊടിയും. അവളെ സ്വപ്നം കണ്ടുകൊണ്ട് ഇന്നത്തെ ജോഗിങ് കഴിഞ്ഞു ഞാനെന്റെ തറവാട്ടിലേക്ക് കയറിച്ചെന്നു. കുളിയും കഴിഞ്ഞു കോളേജ് പോകാൻ തയ്യാറാകുപോൽ കണ്ണാടിയുടെ മുന്നിൽ മുല്ലമൊട്ട് ചിരി എന്നിലേക്കു