text
stringlengths
496
215k
ഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പരസ്യം നൽകുന്നത് ഏഴ് ദിവസത്തിനുളളിൽ നിർത്തിവെക്കാനും അതോറിറ്റി ഉത്തരവിട്ടു. ഔദ്യോ​ഗിക പത്രക്കുറിപ്പിലൂടെയാണ് കമ്പനിക്കെതിരെ ഉത്തരവിട്ടത്. 'ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്‌തത്', 'ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്' എന്നീ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കാനാണ് ഉത്തരവിൽ പറയുന്നത്. പരസ്യത്തിൽ ടൂത്ത് പേസ്റ്റിന് വിദേശ ദന്ത ഡോക്ടർമാരുടെ അംഗീകാരം ഉണ്ടെന്ന് കാണിക്കുന്ന പരസ്യങ്ങൾ നിർത്താനും ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു. വിദേശ ദന്ത ഡോക്ടർമാരുടെ അം​ഗീകാരം കാണിക്കുന്ന പരസ്യങ്ങൾ നിർത്തലാക്കാൻ ആവശ്യപ്പെട്ട് 2022 ഫെബുവരി 9ന് അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ടിവി, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്വമേധയാ നടപടി ആരംഭിച്ചിരുന്നു. ബ്രിട്ടനിൽ വരെ ദന്തഡോക്ടർമാർ പല്ലിന്റെ സംവേദനക്ഷമതയ്‌ക്കെതിരായ സംരക്ഷണത്തിനായി സെൻസോഡൈൻ റാപ്പിഡ് റിലീഫ്, സെൻസോഡൈൻ ഫ്രെഷ് ജെൽ എന്നിവയുടെ ഉപയോഗം അംഗീകരിക്കുന്നതായി പരസ്യത്തിൽ കാണിക്കുന്നുണ്ട്. 'ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്‌തത്', 'ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്' എന്ന പരാമർശത്തോടു കൂടിയായിരുന്നു ഇത് പ്രദ​ർശിപ്പിച്ചിരുന്നത്. 60 സെക്കൻഡുകൾക്കുളളിൽ രോ​ഗികൾക്ക് ആശ്വാസം ലഭിക്കുമെന്നും പരസ്യത്തിൽ പറയുന്നു. ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎ കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമാണ്. അതേസമയം, ഇന്ത്യൻ ദന്ത ഡോക്ടർമാരെ ഉപയോ​ഗിച്ചാണ് പരസ്യം ചിത്രീകരിച്ചതെന്ന് കമ്പനി നൽകിയ രണ്ടു മാർക്കറ്റ് സർവ്വേയിൽ പറയുന്നതായി സിസിപിഎ പറഞ്ഞു. പരസ്യങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനോ സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ ഏതെങ്കിലും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതിനോ കമ്പനി ഒരു സമഗ്രമായ പഠന റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. അത്കൊണ്ടു തന്നെ പരസ്യം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാ​ഗത്തുനിന്ന് ന്യായീകരണമില്ലെന്നും മന്ത്രാലയം നിരീക്ഷിച്ചു. ഉത്പന്നങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, കേന്ദ്ര ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ എന്നിവക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കത്ത് എഴുതിയിരുന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എല്‍ഐസി ഓഹരികളുടെ ലിസ്റ്റിംഗ് നടക്കും. കൂടാതെ, മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പ കണക്കുകളും ഇന്ന് പുറത്തുവരും. പണപ്പെരുപ്പ കണക്കുകള്‍ ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത. ഈ പരിസ്ഥിതിയില്‍ എല്‍ഐസി ഓഹരികള്‍ ഏതു ദിശയില്‍ നീങ്ങുമെന്ന് പ്രവചിക്കാനാവില്ല. ആഗോള വിപണികള്‍ ഇന്നലെ വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചുവെങ്കിലും ഇന്ന് കടമ്പകള്‍ ഏറെയാണ്. ഏഷ്യന്‍ വിപണികളെല്ലാം നേരിയ ലാഭം കാണിക്കുന്നുവെങ്കിലും വളരെ ദുര്‍ബലമായ നിലയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.21 ന് 0.06 ശതമാനം […] ഇന്ത്യന്‍ വിപണിയില്‍ ഇന്ന് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എല്‍ഐസി ഓഹരികളുടെ ലിസ്റ്റിംഗ് നടക്കും. കൂടാതെ, മൊത്ത വില സൂചിക... ഇന്ത്യന്‍ വിപണിയില്‍ ഇന്ന് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എല്‍ഐസി ഓഹരികളുടെ ലിസ്റ്റിംഗ് നടക്കും. കൂടാതെ, മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പ കണക്കുകളും ഇന്ന് പുറത്തുവരും. പണപ്പെരുപ്പ കണക്കുകള്‍ ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത. ഈ പരിസ്ഥിതിയില്‍ എല്‍ഐസി ഓഹരികള്‍ ഏതു ദിശയില്‍ നീങ്ങുമെന്ന് പ്രവചിക്കാനാവില്ല. ആഗോള വിപണികള്‍ ഇന്നലെ വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചുവെങ്കിലും ഇന്ന് കടമ്പകള്‍ ഏറെയാണ്. ഏഷ്യന്‍ വിപണികളെല്ലാം നേരിയ ലാഭം കാണിക്കുന്നുവെങ്കിലും വളരെ ദുര്‍ബലമായ നിലയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.21 ന് 0.06 ശതമാനം ഉയര്‍ച്ച മാത്രമേ കാണിക്കുന്നുള്ളു. അമേരിക്കന്‍ വിപണിയും സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. ഇന്നലെ, ഡൗ ജോണ്‍സ് 26 പോയിന്റ് മാത്രം ഉയര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചു. എസ് ആന്‍ഡ് പി 500, നാസ്ഡാക് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. ആഭ്യന്തര വിപണി ഇന്നലെ വിപണിയെ ലാഭത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്കു വഹിച്ചത് അദാനിയുടെ എസിസി, അംബുജ ഏറ്റെടുക്കല്‍ നീക്കമാണ്. എസിസി ഓഹരികള്‍ 8 ശതമാനവും, അംബുജ സിമന്റ്‌സ് 5 ശതമാനവും ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം വിപണിയില്‍ പോസിറ്റീവായ നീക്കങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ, റീട്ടെയില്‍ നിക്ഷേപകരില്‍ ഏറെ താല്‍പര്യമുണര്‍ത്തിയ എല്‍ഐസി ഓഹരികള്‍ വാങ്ങാനുള്ള അവസരവുമാണ്. ഇത് രണ്ടും വിപണിക്ക് അനുകൂല ഘടകങ്ങളാണ്. എന്നാല്‍ ഉയരുന്ന പണപ്പെരുപ്പവും, പലിശ നിരക്കുകളും, മന്ദഗതിയാലാകുന്ന ആഗോള വളര്‍ച്ചയും വിപണിയെ നിരാശപ്പെടുത്തുന്നുണ്ട്. കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നിതിനാല്‍ ചൈനയിലെ വ്യവസായ വളര്‍ച്ച കുറഞ്ഞേക്കാം. ഈ അനുമാനത്തില്‍ ആഗോള ക്രൂഡ് വിലയിലും കുറവുണ്ടാകുന്നുണ്ട്. ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ എണ്ണ വില താഴുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 113.92 ഡോളറിലെത്തി. വിദേശ നിക്ഷേപം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ, എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, 1788 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങല്‍ 1,428 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദഗ്ധാഭിപ്രായം ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "ഇന്നത്തെ സുപ്രധാനമായ സംഭവം എല്‍ഐസി ലിസ്റ്റിംഗാണ്. ഈ ഓഹരികളുടെ ചലനം, ഹ്രസ്വകാലത്തേക്ക്, വിപണിയില്‍ സ്വാധീനം ചെലുത്തും. എന്നാല്‍, വിപണികള്‍ പൊതുവേ വലിയ ചാഞ്ചാട്ടം പ്രകടിപ്പിച്ചേക്കാം. പണപ്പെരുപ്പവും യുഎസ് ഫെഡിന്റെ നയ തീരുമാനങ്ങളും വിപണിയെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരും മാസങ്ങളില്‍, പണപ്പെരുപ്പം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിനുശേഷം കുറഞ്ഞ് തുടങ്ങാം. വിപണി ഭയപ്പെടുന്നതിനനുസരിച്ച്, കേന്ദ്ര ബാങ്കുകള്‍ നിരക്കുയര്‍ത്തിയേക്കില്ല. അപ്പോൾ വിപണിയുടെ തിരിച്ചുവരവ് ആരംഭിച്ചേക്കാം. പക്ഷേ, ഇതിനായി കാത്തിരിക്കേണ്ടി വരും. ഈ ദിവസങ്ങളില്‍ വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരാനാണ് സാധ്യത. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇത് നല്ലൊരു അവസരമാണ്. ഐടി, ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ മെച്ചപ്പെട്ടവ തിരഞ്ഞെടുക്കാം. ചില ഓട്ടോമൊബൈല്‍ ഓഹരികളും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്." കമ്പനി ഫലങ്ങള്‍ ഇന്ന് പുറത്തു വരുന്ന കമ്പനി ഫലങ്ങളില്‍ പ്രധാനപ്പെട്ടവ അബോട്ട് ഇന്ത്യ, ബജാജ് ഇലക്ട്രിക്കല്‍സ്, ബജാജ് ഹെല്‍ത്ത് കെയര്‍, ഭാരതി എയര്‍ടെല്‍, ഡിഎല്‍എഫ്, ജിഎംആര്‍ ഇന്‍ഫ്ര, ഇന്ത്യന്‍ ഓയില്‍, കജാരിയ സെറാമിക്‌സ്, ഡോ ലാല്‍ പാത്‌ലാബ്‌സ് എന്നിവയാണ്.
അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹു പറഞ്ഞതായി നബി(സ) അറിയിക്കുന്നു: എന്റെ അടിമ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നുവോ അങ്ങനെയായിരിക്കും ഞാന്‍. അവന്‍ എന്നെക്കുറിച്ച് നല്ലത് വിചാരിച്ചാല്‍ അതവന് ഉണ്ട്. മോശമായത് വിചാരിച്ചാല്‍ അതും അവനു തന്നെയായിരിക്കും. (ബുഖാരി) ശുഭചിന്തയും ശുഭാപ്തി വിശ്വാസവും മനസ്സിന് വിശാലത നല്‍കുകയും ആശ്വാസത്തിന്റെ വാതില്‍ തുറന്നുതരികയും ചെയ്യുന്നു. ഏതൊരു കാര്യത്തെയും നല്ല ചിന്തയോടെ സമീപിച്ചാല്‍ അത് ജീവിതത്തെ മുന്നോട്ട് ചലിപ്പിക്കാനുള്ള ഊര്‍ജം പകര്‍ന്നു നല്‍കുന്നു. തകര്‍ന്നുപോയ മനസ്സിനെ മോചിപ്പിക്കുവാനും ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ തിരിനാളം കത്തിച്ചുവെക്കാനും സദ്‌വിചാരങ്ങള്‍ക്ക് കഴിയുന്നു. ശാരീരികവും മാനസികവുമായ തളര്‍ച്ചയെ ഇല്ലാതാക്കുകയും ആരോഗ്യസുരക്ഷയുടെ വഴിയിലേക്ക് മനുഷ്യനെ നയിക്കുകയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ജീവിതം സാധ്യമാക്കുകയും ചെയ്യുന്ന ഒരു ഔഷധമായി ശുഭാപ്തിവിശ്വാസത്തെ കാണാം. എന്നാല്‍ നിരാശയും അശുഭചിന്തയും മനസ്സിനെയും ശരീരത്തെയും പിന്നോട്ട് വലിക്കുകയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിന്തകളില്‍ നിന്ന് മുക്തമായി ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളില്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്ന ചിന്തകളിലേക്ക് കടന്നുവരാനുള്ള പ്രേരണയാണ് ഉപര്യുക്ത നബിവചനം. സ്രഷ്ടാവിനെക്കുറിച്ചുള്ള നല്ല വിചാരം ഒരു മനുഷ്യന്റെ വിശ്വാസത്തെ വര്‍ധിപ്പിക്കുകയും നിരാശയില്‍ നിന്ന് മുക്തമായി കര്‍മപഥത്തില്‍ സജീവത കൈവരിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഏത് നിലക്കുള്ള വിചാരമാണോ ഒരാള്‍ക്ക് തന്റെ രക്ഷിതാവിനെക്കുറിച്ചുണ്ടാവുന്നത് അതേനിലയില്‍ അവന് അനുഭവിക്കാന്‍ കഴിയുമെന്നത് സന്തോഷകരമത്രെ. ശുഭചിന്തയുടെ ഗുണഫലം ശുഭകരമായിരിക്കുമെന്ന സന്ദേശമാണ് ഈ നബിവചനം നല്‍കുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള നല്ല വിചാരങ്ങളാണ് വിശ്വാസിക്ക് സന്തോഷം നല്‍കുന്നത്. എല്ലാം അറിയുന്ന റബ്ബ് തനിക്ക് നന്മയേ ഉദ്ദേശിക്കുകയുള്ളൂ എന്ന ചിന്ത ഏത് പ്രതിസന്ധിയെയും നേരിടാനുള്ള തന്റേടം നല്‍കുന്നു. റബ്ബിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവനാണ് വിശ്വാസി. ലോകരോട് ഒരു അനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല (3:108) എന്ന ഖുര്‍ആന്‍ വചനം മനുഷ്യന് മുന്നില്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും കവാടങ്ങള്‍ തുറന്നുവെക്കുന്നു. അല്ലാഹുവെക്കുറിച്ചുള്ള ശുഭചിന്തയും ശുഭാപ്തി വിശ്വാസവും നിരാശ വെടിഞ്ഞുകൊണ്ട് ജീവിതത്തെ സജീവമാക്കാനുള്ള ഊര്‍ജം പകരുന്നു എന്നതിന് മഹാനായ പ്രവാചകന്‍ യഅ്ഖൂബ്(അ)യുടെ ജീവിതം സാക്ഷിയാണ്. തന്റെ പ്രിയപുത്രന്‍ യൂസുഫിനെ ചെന്നായ പിടിച്ചു എന്ന് സഹോദരങ്ങള്‍ പറഞ്ഞപ്പോഴും മറ്റൊരു പുത്രന്‍ മോഷ്ടിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചപ്പോഴും ഭംഗിയായി ക്ഷമിക്കുകയും മനസ്സാന്നിധ്യം കൈവിടാതിരിക്കുകയും ചെയ്ത യഅ്ഖൂബ് നബി(അ) മക്കളോട് പറഞ്ഞ വാക്കുകള്‍ അല്ലാഹുവെക്കുറിച്ച്, ശുഭപ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല; തീര്‍ച്ച. (12:87). അല്ലാഹുവെക്കുറിച്ചുള്ള നല്ല വിചാരമാണ് അവന്റെ യഥാര്‍ഥ ദാസന്മാരിലുണ്ടാവുക എന്നത്രെ ഈ പ്രവാചക ചരിതം പഠിപ്പിക്കുന്നത്. സ്രഷ്ടാവിനെക്കുറിച്ചുള്ള ശുഭചിന്ത കര്‍മപഥത്തില്‍ പതറാതെ മുന്നോട്ടുപോകാന്‍ സഹായിക്കുമെന്നുള്ള സന്ദേശമാണ് ഈ തിരുവചനം നല്കുന്നത്.
ഇസ്ലാമിക നാഗരികതയെയും അതിന്റെ നവോത്ഥാന യത്‌നങ്ങളെയും വൈജ്ഞാനിക സംഭാവനകള്‍ കൊണ്ട് പുഷ്‌കലമാക്കിയ അതുല്യ പ്രതിഭകളായ മഹിളാ രത്‌നങ്ങള്‍ ചരിത്രത്തിലെമ്പാടും വെളിച്ചം വീശി കടന്നുപോയിട്ടുണ്ട്. ദൈവിക ബോധനം വന്നുകൊണ്ടിരിക്കുന്ന ആദ്യനാളുകളില്‍ തന്നെ തന്റെ സമ്പത്ത് ഉപയോഗിച്ച് പ്രവാചകനെ ശത്രുക്കളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തിയ നബി പത്‌നി ഖദീജ(റ), ഇസ്ലാമിക നിയമങ്ങളുടെ നാലിലൊന്ന് അടുത്ത തലമുറയെ പഠിപ്പിച്ച ആഇശ(റ)വില്‍ നിന്നും തുടങ്ങുന്നുണ്ട് ആ ചരിത്രം. പ്രസ്തുത പട്ടിക മുഴുവനും ഇവിടെ ഉദ്ധരിക്കല്‍ അപ്രാപ്യമാണ്. എന്നാല്‍ ആ സംസ്‌കാരം പിന്‍തലമുറകള്‍ക്ക് കൈമാറിയ അനേകം മഹിളാ രത്‌നങ്ങളില്‍ തീര്‍ത്തും വ്യതിരിക്തമായ ചുവട്‌വെപ്പ് കൊണ്ട് ചരിത്രം എക്കാലവും ഓര്‍ക്കുന്ന ഒരു പേരുണ്ട്. ഫാത്തിമ അല്‍ ഫിഹ്രിയ്യ. ലോകത്തെ ആദ്യത്തെ യൂണിവേഴ്‌സിറ്റി സ്ഥാപിച്ച ഒരു വനിതയുടെ പേരാണിത്. ഇസ്ലാമിക ശരീഅത്തും അതിന്റെ ശാഖകളിലെ വൈജ്ഞാനിക പര്യവേഷണങ്ങളും പുരുഷ സൃഷ്ടിയാണെന്നും സത്രീകളുടെ പക്ഷത്ത് നിന്നുള്ള സംഭാവനകള്‍ ഉണ്ടായിട്ടില്ലെന്നുമുള്ള തെറ്റിദ്ധാരണകള്‍ സെക്യുലറിസ്റ്റുകള്‍ വല്ലാതെ ഇക്കാലത്ത് പ്രചരിപ്പിക്കുന്നുണ്ട്. സത്യം മറച്ചുവെക്കാനോ വിസമ്മതിക്കാനോ ഉള്ള തൊലിക്കട്ടി എന്നേ ഇതിനെ പറയാനാവൂ. അത്തരം ആരോപകര്‍ വായിക്കേണ്ട ചരിത്രമാണ് ഫാത്വിമ അല്‍ ഫിഹ്രിയ്യയുടേത്. ടുണീഷ്യന്‍ വ്യാപാരിയും സമ്പന്നനുമായ മുഹമ്മദിന്റെ മകളാണ് മക്കളുടെ മാതാവ് (ഉമ്മുല്‍ ബനീന്‍) എന്നറി ഫാത്വിമ അല്‍ ഫിഹ്രിയ്യ. ഇവര്‍ സ്ഥാപിച്ച മൊറോക്കോയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന സര്‍വ്വകലാശാലയാണ് അല്‍ഖറാവിയ്യീന്‍ യൂണിവേഴ്‌സിറ്റി. ക്രിസ്താബ്ദം 859ലാണ് ഇതിന്റെ സംസ്ഥാപനം. ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതന സര്‍വ്വകലാശാലയാണ് അല്‍ഖറാവിയ്യീന്‍ എന്നാണ് യുനെസ്‌കോയുടെ രേഖകളിലും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും ഉള്ളത്. ആഫ്രിക്കന്‍ യൂറോപ്യന്‍ സര്‍വകലാശാലകളെ കുറിച്ച് പഠിച്ച ജാക്കസ് വെര്‍ഗറും ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ആധുനിക തുനീഷ്യയിലെ ഖൈറുവാനില്‍ നിന്ന് മൊറോക്കോയിലെ ഫെസ്സിലേക്ക് കുടിയേറിയ സമ്പന്നനായ കച്ചവടക്കാരന്റെ പണ്ഡിത പ്രതിഭയായ മകള്‍ക്ക് അനന്തരാവകാശമായി കിട്ടിയ സ്വത്ത് ഉപയോഗിച്ച് നിര്‍മ്മിച്ച ലോകത്തെ ഒന്നാമത്തെ സര്‍വകലാശാലയാണ് ഇത്. പിതാവിന് രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. സഹോദരി മറിയവും ദൈവപ്രീതി കാംക്ഷിച്ച് ഓരോ മസ്ജിദുകള്‍ പണിയാന്‍ തീരുമാനിച്ചു. മറിയം പണിത മസ്ജിദ് പിന്നീട് അന്തലൂസ് മസ്ജിദ് എന്നറിയപ്പെട്ടു. ഫാത്തിമ ഫിഹ്രിയ്യ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം കൂടി ലക്ഷ്യമിട്ടുകൊണ്ട് ഇതിനോടൊപ്പം ഒരു സര്‍വകലാശാല കൂടി പണിതത്. തന്റെ നാടായിരുന്ന ഖൈറുവാന്‍ എന്ന പേര് തന്നെ സര്‍വകലാശാലക്ക് നല്‍കുകയായിരുന്നു. സര്‍വ്വകലാശാലയില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളായ മത തത്വശാസ്ത്രം,അറബി സാഹിത്യം, മാലികി മദ്ഹബ് പ്രകാരം ഉള്ള കര്‍മ്മ ശാസത്ര കിതാബുകള്‍ തുടങ്ങിയവയോടൊപ്പം ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ ആസ്‌ട്രോളജി, ജിയോളജി, കെമിസ്ട്രി, മെഡിസിന്‍ മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടാനായി മത ഭേദമന്യേ എല്ലാവരും അവിടേക്ക് ഒഴുകി. ഭുവന പ്രശസ്തനായ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍, ഭൂമിശാസ്ത്രകാരനായ മുഹമ്മദ് ഇദ്രീസി, തത്വശാസ്ത്രജ്ഞനായ മുഹമ്മദ് ഇബ്‌നു റുഷ്ദ്, യഹൂദ ചിന്തകനും ഭിഷഗ്വരനുമായ മൈമോനിഡിസ് തുടങ്ങിയവര്‍ സര്‍വ്വകലാശാലയിലെ വിശ്വപ്രസിദ്ധരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പ്രധാനികളാണ്. വൈജ്ഞാനിക പൈതൃകത്തിന്റെ ഇസ്ലാമിക പാതയില്‍ ജ്വലിച്ചുനിന്ന അനേകം ഫാത്തിമ ഫിഹ്രിമാര്‍ ചരിത്രത്തില്‍ നിറശോഭ പരത്തി കടന്നുപോയിട്ടുണ്ട്. 12 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു സര്‍വകലാശാല വളര്‍ത്തിയെടുത്ത മഹതിയുടെ ജീവിതവും ദീര്‍ഘവീക്ഷണവും ആത്മാര്‍പ്പണവും ആധുനിക തലമുറക്ക് ഏറെ പാഠം നല്‍കുന്നുണ്ട്.
10+2/XII അല്ലെങ്കിൽ അതിന് തുല്യവും പ്രാവീണ്യം. കമ്പ്യൂട്ടർ ടൈപ്പിംഗ്‌ സ്പീഡിൽ പ്രൊഫിഷ്യൻസി ആവശ്യമാണ്. DOPT നിശ്ചയിച്ചിട്ടുള്ള നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രൊഫിഷ്യൻസി ആവശ്യമാണ്‌. ജൂനിയർ സ്റ്റേനോഗ്രാഫർ 10+2/XII അല്ലെങ്കിൽ അതിന് തുല്യവും പ്രാവീണ്യം ഉണ്ടായിരിക്കണം. DOPT നിശ്ചയിച്ചിട്ടുള്ള നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് സ്റ്റേനോഗ്രാഫിയിലും പ്രാവിണ്യം ആവശ്യമാണ്‌. പൊതുവായ വ്യവസ്ഥകളും വിവരങ്ങളും അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. എല്ലാ അപേക്ഷകരും പോസ്റ്റിന്റെ അവശ്യ ആവശ്യകതകളും മറ്റ് വ്യവസ്ഥകളും പാലിക്കേണ്ടതാണ്. പരസ്യത്തിൽ നൽകിയിരിക്കുന്ന പോസ്റ്റിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾ അപേക്ഷകർക്കും ഉണ്ടെന്നു സ്വയം മബാസിലാക്കേണ്ടതാണ്. എഴുത്തുപരീക്ഷയ്ക്കും പ്രാവീണ്യത്തിനും / സ്‌കിൽ ടെസ്റ്റിനും അല്ലെങ്കിൽ അപ്പോയിന്റ്‌മെന്റിനും വിളിക്കപ്പെടുന്നതിന് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയും അനുഭവപരിചയവും മാത്രമുള്ള ഉദ്യോഗാർഥികൾക്ക് അവകാശം നൽകുന്നതല്ല. തിരഞ്ഞെടുക്കൽ പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ ഉദ്യോഗാർഥി നൽകിയിരിക്കുന്ന യോഗ്യതകൾ തെറ്റാണെന്നു കണ്ടെത്തിയാൽ അവരുടെ അപേക്ഷ റദ്ദു ചെയ്യുന്നതാണ്. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന അപേക്ഷകർ ഡോക്യുമെന്റ് സ്ഥിരീകരണ സമയത്ത് അവരുടെ തൊഴിലുടമയിൽ നിന്ന്, “നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്” ഹാജരാക്കേണ്ടതുണ്ട്. അത്തരം രേഖകൾ പരിശോധിക്കുന്ന തീയതി യഥാസമയം അറിയിക്കുന്നതാണ്. ഏതെങ്കിലും രേഖ / സർട്ടിഫിക്കറ്റ് ഹിന്ദിയിലോ ഇംഗ്ലീഷിലോ അല്ലാത്ത ഭാഷയിലാണെങ്കിൽ, അതിന്റെ ട്രാൻസ്ക്രിപ്റ്റ് സമർപ്പിക്കണ്ടതാണ്. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളും അസൽ രേഖകളിലെ തെളിവുകളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ഉദ്യോഗാർത്ഥിയെ പോസ്റ്റിന് അയോഗ്യനാക്കുന്നതാണ്. ഓരോ തസ്തികകൾക്കും നൽകിയിരിക്കുന്ന ഒഴിവുകളുടെ എണ്ണം തത്കാലികമാണ്. അത് ഏത് വിധത്തിലും വ്യത്യാസപ്പെടാവുന്നതുമാണ്. അപൂർണ്ണമായ അപേക്ഷകളും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ / രേഖകളുടെ അഭാവവും അപേക്ഷ നിരസിക്കപ്പെടാൻ കാരണമാകുന്നതാണ്.
തീർച്ചയായും നിങ്ങൾ സൂയസ് തോടിനെപ്പറ്റി കേട്ടിരിക്കും. ആഫ്രിക്കയേയും ഏഷ്യയേയും തമ്മിൽ വേർതിരിക്കുന്ന ഒരു തോടാണതു്. മെഡിറ്ററേനിയൻ കടലിൽനിന്നു കപ്പലുകൾക്കു ചെങ്കടലിലേക്കു കടന്നു് ഇന്ത്യയിലെത്തുവാൻവേണ്ടി മനുഷ്യർ വെട്ടിയുണ്ടാക്കിയതാണു് സൂയസ് തോടു്. ഈ തോടിന്റെ പടിഞ്ഞാറുവശത്തു് ഒരു രാജ്യമുണ്ടു്, ഈജിപ്ത്. ലോകത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ നൈൽനദി അതിന്റെ മദ്ധ്യത്തിൽക്കൂടിയാണു് ഒഴുകുന്നതെങ്കിലും ഈജിപ്ത് രാജ്യത്തിന്റെ ചുറ്റും മരുഭുമികളാണു്. പ്രാചീനകാലത്തും അങ്ങനെതന്നെയായിരുന്നു. അനേകവർഗ്ഗങ്ങൾ അവിടെ പാർത്തിട്ടുണ്ടു്. അനേകരാജവംശങ്ങൾ അതു ഭരിച്ചിട്ടുണ്ടു്. ഷേക്സ്പിയറുടെ നാടകത്തിൽ കാണുന്ന ക്ലിയോപാട്ര യാണു് പുരാതന ഈജിപ്തിന്റെ അവസാനത്തെ രാജ്ഞി. അവർ ക്രിസ്തുവിനു് അമ്പതുവർഷംമുമ്പു മരിച്ചു. പക്ഷേ, കഥയവിടെയല്ല തുടങ്ങുന്നതു്; അതിനും വളരെ മുമ്പാണു്. ഈജിപ്തിന്റെ ചരിത്രത്തിനു മുപ്പതിനായിരം വർഷം പഴക്കമുണ്ടു്. മുപ്പതിനായിരം വർഷങ്ങൾക്കുമുമ്പു് ഒരു രാജ്യത്തു് എന്തു സംഭവിച്ചു എന്നു കണ്ടുപിടിക്കുന്നതെങ്ങനെ, എന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. അതു വളരെ വിഷമമുള്ള ഒരു കാര്യംതന്നെ. സംശയമില്ല. അതുകൊണ്ടു നമുക്കതും അറിയണം. ശിലാരേഖ പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ചുപട്ടാളത്തിലെ സേനാനായകനായിരുന്ന നെപ്പോളിയൻ ഒരു സൈന്യവുമായി ഈജിപ്തിലെത്തി. പഴയ തലസ്ഥാനമായ അലക്സാൻഡ്രിയായിൽ താവളമടിച്ചു. നെപ്പോളിയൻ അവിടെനിന്നു് ഇന്ത്യയിലെത്തി ബ്രിട്ടീഷുകാരെ ഓടിച്ചു്, ഇന്ത്യ പിടിച്ചടക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പക്ഷേ, ഈജിപ്തിൽവെച്ചുതന്നെ യുദ്ധത്തിൽ തോറ്റതുകൊണ്ടു നെപ്പോളിയനു നാട്ടിലേക്കു തിരിച്ചുപോകേണ്ടിവന്നു. അങ്ങനെ പരാജയപ്പെട്ട ആ പദ്ധതിയിൽനിന്നു സുപ്രധാനമായ ഒരു സംഭവമുണ്ടായി. നെപ്പോളിയനു ബ്രൂസാർഡ് എന്നു പേരായി ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. അലക്സാൻഡ്രിയായ് ക്കു് അടുത്തുള്ള ഒരു കോട്ടയിലാണു് അയാൾ വാസമുറപ്പിച്ചിരുന്നതു്. ജോലിയൊന്നുമില്ലാത്ത അവസരങ്ങളിൽ അടുത്തുള്ള നൈൽനദിയുടെ തീരങ്ങളിൽ സുലഭമായിക്കണ്ട പ്രാചീനാവശിഷ്ടങ്ങൾ കണ്ടു നടക്കുകയായിരുന്നു ബ്രൂസാർഡിന്റെ പതിവു്. ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങൾകൊണ്ടു് ആ ഭാഗമെല്ലാം നിറഞ്ഞിരുന്നു. അവയിൽ പലതിലും ശിലാരേഖകളും ഉണ്ടായിരുന്നു. പക്ഷേ, പണ്ടത്തെ ഈജിപ്ഷ്യൻഭാഷ ആർക്കും വായിക്കാനറിഞ്ഞു കൂടാതിരുന്നതുകൊണ്ടു് ആരും അതിൽ ശ്രദ്ധിച്ചില്ല. അങ്ങനെയിരിക്കെയാണു് ഒരു ശിലാരേഖ ബ്രൂസാർഡിന്റെ കണ്ണിൽപെട്ടതു്. അതിൽ ഈജിപ്ഷ്യൻഭാഷയ്ക്കു പുറമേ ഗ്രീക്കുഭാഷയിലുള്ള എഴുത്തുമുണ്ടായിരുന്നു. രണ്ടു ഭാഷകളിലും എഴുതിയിരിക്കുന്നതു് ഒരേ കാര്യമാണെങ്കിൽ ഈജിപ്ഷ്യൻ ഭാഷയുടെ താക്കോൽ അതിൽനിന്നു കണ്ടുപിടിക്കാം എന്നു ബ്രൂസാർഡ് മനസ്സിലാക്കി. പക്ഷേ, യുദ്ധത്തിൽ തോറ്റു് പെട്ടെന്നു ഫ്രഞ്ചുകാർക്കു സ്ഥലംവിടേണ്ടിവന്നതുകൊണ്ടു് ബ്രൂസാർഡിനു് ആ ശിലാരേഖ കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഭാഗ്യവശാൽ വിജയികളായ ഇംഗ്ലീഷുകാർ ആ കല്ലും പൊക്കിയെടുത്തു് ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയി. ഈജിപ്തിന്റെ ചരിത്രം മനസ്സിലാക്കുവാൻ മനുഷ്യവർഗ്ഗത്തിനു് ആദ്യമായി ലഭിച്ച തുമ്പാണു് ആ കല്ലിൻകഷ്ണം. ടോളമി അഞ്ചാമൻ പക്ഷേ, ആ ലിഖിതം വായിച്ചെടുക്കുവാൻ മുപ്പതുവർഷത്തെ താമസം വേണ്ടിവന്നു. ജീവിതം മുഴുവനും ഈജിപ്തിനെപറ്റി പഠിക്കുവാൻ ഉഴിഞ്ഞുവെച്ച ഷാബില്ലൻ എന്നൊരാളാണു് അതു വായിച്ചു മനസ്സിലാക്കിയതു്. ആ കല്ലിലുണ്ടായിരുന്നതു ടോളമി അഞ്ചാമൻ എന്ന രാജാവിന്റെയും അദ്ദേഹത്തിന്റെ രാജ്ഞി ക്ലിയോപാട്രയുടെയും കഥയാണു് മുമ്പുപറഞ്ഞ ക്ലിയോപാട്രായുടെ അമ്മൂമ്മയാണു് ഈ രാജ്ഞി. ഈജിപ്തുകാരുടെ പ്രാചീനഭാഷയിലെ അക്ഷരങ്ങളും മറ്റും മനസ്സിലായതിനുശേഷം അനേകം ഗവേഷകന്മാർ പഠനം നടത്തി വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കി. അങ്ങനെയാണു നമുക്കിന്നു് ഈജിപ്ഷ്യൻ സംസ്കാരത്തെപ്പറ്റി ചില കാര്യങ്ങൾ അറിയാൻ കഴിയുന്നതു്. ഭക്ഷ്യാന്വേഷണം ഒസീറിസ്, അനുബിസ്, ഹോറസ് എന്നീ ദേവന്മാർ. ഹോറെംഹെബിന്റെ ശവകുടീരത്തിലെ ചുമർചിത്രം. മനുഷ്യചരിത്രത്തിന്റെ അടിസ്ഥാനമാണു ഭക്ഷണം തേടൽ. ജീവിക്കുന്ന സ്ഥലത്തു ഭക്ഷണത്തിനു ക്ഷാമം നേരിട്ടാൽ മനുഷ്യൻ മറ്റു സ്ഥലങ്ങൾ തേടിപ്പോകും. സുഭിക്ഷതയുള്ള പ്രദേശങ്ങളിൽ അവൻ സ്ഥിരവാസമുറപ്പിക്കും. നൈൽനദിയുടെ ഇരുകരകളിലുമുള്ള പ്രദേശം ഫലഭൂയിഷ്ഠമാണെന്നു പ്രസിദ്ധമായിരുന്നു. സുലഭമായി കിട്ടുന്ന വെള്ളത്തിനുപുറമെ പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽനിന്നടിഞ്ഞുകൂടുന്ന എക്കൽ ആ നാടിനെ ഒന്നാംതരം കൃഷിസ്ഥലമാക്കി. നദിയിലാണെങ്കിൽ ധാരാളം മത്സ്യവുമുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ രാജ്യത്തിനു ചുറ്റും കണ്ണെത്താത്ത മരുഭൂമികളായിരുന്നതുകൊണ്ടു് അലഞ്ഞുതിരിയുന്ന അക്രമിവർഗ്ഗങ്ങൾക്കു് അവിടെവന്നു കൊള്ളചെയ്തു തിരിച്ചുപോകാനും അത്ര എളുപ്പമായിരുന്നില്ല. വെള്ളപ്പൊക്കക്കാലത്തു വിശാലമായ നൈൽനദിയിൽ കാണുന്ന ദ്വീപുകളിൽ താമസിക്കുന്നവരുടെ കാര്യം പ്രത്യേകിച്ചും സുരക്ഷിതമായിരുന്നു. ഈ സൗകര്യങ്ങൾ മനസ്സിലാക്കിയ അനേകവർഗ്ഗങ്ങൾ ക്രമേണ ഈജിപ്തിലേക്കു സംക്രമിച്ചു. ആഫ്രിക്കൻ വനങ്ങളിൽനിന്നു ചുരുണ്ട തലമുടിയും തടിച്ച ചുണ്ടുമുള്ള ഒരു വർഗ്ഗം ഈജിപ്തിലെത്തി. ഏഷ്യയിൽനിന്നു മഞ്ഞ നിറമുള്ള ഒരു വർഗ്ഗം വന്നു. അങ്ങനെ പല കൂട്ടരും പല ഭാഗങ്ങളിൽനിന്നുവന്നു വാസമുറപ്പിച്ചു. അവരെല്ലാം തമ്മിൽ എപ്പോഴും സമരം ചെയ്തിരുന്നു. അതേസമയംതന്നെ അവർ ഇഷ്ടികയുണ്ടാക്കുകയും വീടുപണിയുകയും ചെയ്തു. കാലക്രമത്തിൽ നൈൽതീരത്തു് അനേകം ഗ്രാമങ്ങൾ ഉയർന്നുവന്നു. മത്സരം ക്രമേണ ഒതുങ്ങി. എല്ലാവരും ചേർന്നു് വർഗ്ഗമായി പരിണമിച്ചു. നാട്ടിലെ സമൃദ്ധി എല്ലാവരേയും സംതൃപ്തരാക്കുന്ന വിധത്തിലായിരുന്നതുകൊണ്ടു് അവരുടെ പെരുമാറ്റത്തിൽ ഒരു വലിയ മാറ്റം സംഭവിച്ചു. അവർ ഹൃദയാലുക്കളായിത്തീർന്നു. ക്രൂരമായ പ്രവൃത്തികൾ അപൂർവ്വമായി. പരിമിതമായ പ്രയത്നം മാത്രം മതിയായിരുന്നതുകൊണ്ടു് അലസത വർദ്ധിച്ചു. പകൽ കുറച്ചു സമയം അവർ കൃഷിപ്പണിചെയ്യും. മിച്ചമുള്ള സമയം അവർ ഓരോ വിനോദത്തിനായി ചെലവാക്കും. അങ്ങനെ അവർ സന്തോഷമായി കഴിഞ്ഞുവന്നു. ഈശ്വരന്മാർ ഓസീറിസ് പക്ഷേ, പ്രകൃതിശക്തികളെക്കുറിച്ചുള്ള ആശങ്കയും ഭയവും അവരെ വിട്ടുമാറിയിരുന്നില്ല. കല്ലും മരവും ഈശ്വരനായി സങ്കൽപിച്ചു് ആരാധിക്കുന്ന സമ്പ്രദായം അവിടെ സാധാരണമായിരുന്നു. അതിനും പുറമെ മറ്റൊരു പ്രത്യേകതകൂടി കാണാനുണ്ടു്. മരണത്തോടുകൂടി ജീവിതമവസാനിക്കുന്ന കാര്യം ഈജിപ്തുകാർക്കു് ഇഷ്ടമായില്ല. മരണാനന്തരം ഒരു നിത്യജീവിതമുണ്ടെന്നും ലോക ജീവിതം കേവലം ഒരു പീഠിക മാത്രമാണെന്നും അവർ വിശ്വസിച്ചു. അങ്ങനെയാണു മരിച്ചവരെ ആരാധിക്കുന്ന സമ്പ്രദായം ഈജിപ്തിൽ ആരംഭിച്ചതു്. ഓരോ ഗ്രാമത്തിനും അതിന്റെ സ്വന്തം ഈശ്വരന്മാരുണ്ടായിരുന്നു. മരക്കൊമ്പുകളിലും വിചിത്രാകൃതിയിലുള്ള കല്ലുകളിലുമൊക്കെയാണവയുടെ വാസം എന്നായിരുന്നു വിശ്വാസം. പുഷ്പങ്ങൾ, ഭക്ഷ്യസാധനങ്ങൾ മുതലായവ അവയ്ക്കു നിവേദിക്കുകയും പതിവായിരുന്നു. യുദ്ധങ്ങളുണ്ടാകുമ്പോൾ ഓരോ ഗ്രാമക്കാരും അവരുടെ ഈശ്വരനെ കൂടെ കൊണ്ടുപോകും. ഇങ്ങനെ എണ്ണമറ്റ ദേവതകൾ ഉണ്ടായിരുന്നിട്ടും ഈജിപ്തുകാർക്കു തൃപ്തിയായില്ല. ചില മുഖ്യദൈവങ്ങൾ വേണമെന്നു് അവർക്കു തോന്നി. പ്രകൃത്യാരാധനയുടെ കുറെക്കൂടി വിശാലമായ രൂപങ്ങൾ അവിടെ നിലവിൽവന്നു. സൂര്യൻ, നൈൽനദി, ഇടിവെട്ടു്, മിന്നൽപ്പിണർ, ചന്ദ്രൻ മുതലായവ നാട്ടിനു പൊതുവായ ദൈവങ്ങളായിത്തിർന്നു. ഈശ്വരനെക്കുറിച്ചു് അവർക്കുള്ള ബോധം വെറും ഭയത്തിൽ നിന്നു നന്മയോടുള്ള ഭക്തിയായി ഉയർന്നുവെന്നു് അവരുടെയിടയിൽ അക്കാലത്തു പ്രചരിച്ചിരുന്ന ഒരു കഥ തെളിയിക്കുന്നുണ്ടു്. കഥയിതാണു്: “പണ്ടുപണ്ടു് ഓസീറിസ് എന്നൊരു രാജാവു് നൈൽതാഴ്‌വര ഭരിച്ചിരുന്നു. അദ്ദേഹം ഒരു പുരുഷോത്തമനായിരുന്നു. അദ്ദേഹമാണു് പ്രജകളെ നിലമുഴുവാൻ പഠിപ്പിച്ചതു്. നീതിയും ന്യായവും തികഞ്ഞ അനേകം നിയമങ്ങൾ അദ്ദേഹമുണ്ടാക്കി. അദ്ദേഹത്തിനു സെത്തു് എന്നു പേരായ ഒരനുജനുണ്ടായിരുന്നു. സെത്തു് ദുഷ്ടനാണു്. അയാൾക്കു് ഓസീറിസിനോടു ശക്തിയായ അസൂയയുണ്ടു്. ഒരുദിവസം സെത്തു് ഓസീറിസിനെ വിരുന്നിനു ക്ഷണിച്ചു. വിരുന്നിനുശേഷം സെത്തു് ഓസീറിസിനെ വിചിത്രമായ ഒരു ശവപ്പെട്ടി കാണിച്ചു. അതിൽ കിടന്നു നോക്കിയാൽ അതിന്റെ സവിശേഷതകൾ അറിയാൻ സാധിക്കും എന്നു പറഞ്ഞു് ഓസീറിസിനെ അതിൽ കിടക്കാൻ സെത്തു് പ്രേരിപ്പിച്ചു. ഓസീറിസ് അതിൽ കിടന്ന ഉടനെ സെത്തു് അതു നൈൽനദിയിൽ എറിഞ്ഞു കളഞ്ഞു. വിവരമറിഞ്ഞു് ഓസീറിസിന്റെ ഭാര്യ ഐസിസ് നൈൽ തീരത്തിൽചെന്നു കാത്തുനിന്നു. കുറച്ചുകഴിഞ്ഞു് നൈൽനദി പെട്ടി കരയ്ക്കടുപ്പിച്ചു. പെട്ടിയെടുത്തു കൊട്ടാരത്തിൽവെച്ചിട്ടു് ഐസിസ് തന്റെ പുത്രൻ ഹോറസിനെ അന്വേഷിച്ചുപോയി. ഹോറസ് മറ്റൊരു രാജ്യം ഭരിക്കുകയായിരുന്നു. ഐസിസ് പോയ ഉടനെ സെത്തു് പെട്ടി തുറന്നു് ഓസീറിസിന്റെ ശരീരം പതിനാലു കഷ്ണമാക്കി മുറിച്ചു. ഐസിസ് തിരിച്ചുവന്നപ്പോൾ അതു കണ്ടു. അവർ ആ പതിനാലു കഷ്ണങ്ങളും കൂട്ടിത്തയ്ച്ചു. അപ്പോൾ ഓസീറിസിനു ജീവൻ തിരിച്ചുകിട്ടി. അന്നു മുതൽ ഓസീറിസ് ചിരകാലം പാതാള രാജാവായിരിക്കുന്നു. സെത്തു് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹോറസ് അയാളെ പിടികൂടി വധിച്ചു.” റായും അമുനും, റാംസെസ് നാലാമന്റെ ശവകുടീരത്തിൽ നിന്നു്. ഈശ്വരന്മാരെക്കുറിച്ചു് ഈജിപ്തുകാർക്കുണ്ടായിരുന്ന മറ്റൊരു കഥ ഇതാണു്: “റാ എന്ന ദൈവം ലോകം സൃഷ്ടിച്ചുകഴിഞ്ഞു് അതു സ്വയം ഭരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണു് മനുഷ്യൻ മര്യാദവിട്ടു പെരുമാറുവാൻ തുടങ്ങിയതു്. റാ അതുകണ്ടു് ക്ഷോഭിച്ചു് ഭരണാധികാരം തന്റെ മക്കളായ ഫറവോമാർക്കു വിട്ടുകൊടുത്തു് ആകാശത്തിലേക്കു തിരിച്ചുപോയി. എല്ലാ ദിവസവും റാ മിന്നിത്തിളങ്ങുന്ന ഒരു വഞ്ചിയിൽ കയറി ആകാശത്തിൽക്കൂടി വേട്ടയാടും. അന്ധകാരത്തിന്റെ പിശാചിനെയാണു് വേട്ടയാടുന്നതു്. എല്ലാദിവസവും വൈകുന്നേരം വഞ്ചി പാതാളത്തിലെത്തും. അടുത്ത പ്രഭാതത്തിൽ പിന്നെയും ആകാശത്തിലേക്കു വരികയും ചെയ്യും.” ഈ കഥയനുസരിച്ചാണു് ഫറവോ രാജാക്കന്മാർ സൂര്യവംശരാണെന്നവകാശപ്പെട്ടതു്. ഇതുകൂടാതെ മറ്റുപല ദേവന്മാരും ഈജിപ്തുകാർക്കുണ്ടായിരുന്നു. മറ്റുപല കർഷക ജനതകൾക്കുള്ളതുപോലെയായിരുന്നു അവരുടെയും വിശ്വാസങ്ങൾ. ഈജിപ്തുകാരുടെ ജീവിതമാർഗ്ഗം കൃഷിയായിരുന്നു. കിട്ടിയ സ്ഥലങ്ങളെല്ലാം അവർ കൃഷിചെയ്തു. ഗോതമ്പും മുന്തിരിയും മറ്റുമായിരുന്നു പ്രധാനകാർഷികോല്പന്നങ്ങൾ. മണ്ണുകൊണ്ടുണ്ടാക്കിയ ഇഷ്ടികകൾ ഉപയോഗിച്ചു വീടുപണിയാൻ അവർ പഠിച്ചു. വീടുകളുടെ അകം സാധാരണയായി വളരെ ഉഷ്ണം കുറഞ്ഞിരിക്കും. മുകളിലുള്ള മച്ചിൽ ഇരുന്നു് കാറ്റുകൊള്ളുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു. ഭിത്തികളിൽ അവർ ചിത്രങ്ങൾ വരയ്ക്കും. വീട്ടുസാമാനങ്ങൾ ഭംഗിയായി ഉണ്ടാക്കാൻ അവർക്കറിയാമായിരുന്നു. വീട്ടിനുചുറ്റും പച്ചക്കറിത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും ഉണ്ടായിരിക്കും. താമരക്കുളങ്ങളിൽ മത്സ്യം വളർത്തിയിരുന്നു. ഇത്തരം കുളങ്ങളുടെ കരയിൽ പാപ്പിറസ് എന്നുപറയുന്ന ഓടച്ചെടികൾ വളർന്നിരുന്നു (ഇതിൽ നിന്നാണു കടലാസുണ്ടാക്കിയിരുന്നതു്). കുഞ്ഞുങ്ങൾക്കു കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന സമ്പ്രദായംപോലും അന്നത്തെ ഈജിപ്തുകാർക്കറിയാമായിരുന്നു. വളർത്തുമൃഗങ്ങൾ കൃഷിക്കു പുറമെ ഈജിപ്തുകാർ ചിലതരം ജന്തുക്കളെ ഇണക്കി വളർത്താൻ പഠിച്ചു. കന്നുകാലി, കഴുത, ആടു്, പന്നി, വാത്ത, താറാവു് എന്നിവയെല്ലാം ഈജിപ്തിൽ സുലഭമായിരുന്നു. ഇതിനെല്ലാം പുറമെ നദിയിൽനിന്നു മത്സ്യത്തെ കുന്തംചാണ്ടി പിടിക്കുന്ന വിദ്യയും അവർ പഠിച്ചു. കൃഷി സംബന്ധിച്ചു് അവർ കണ്ടുപിടിച്ച ചില സമ്പ്രദായങ്ങൾ ശ്രദ്ധേയമാണു്. വെള്ളപ്പൊക്കത്തിനെതിരായി ചിറകെട്ടാനും വെള്ളമില്ലാത്തപ്പോൾ കുളങ്ങൾ ഉണ്ടാക്കി വെള്ളം തേകിയൊഴിക്കാനും അവർക്കറിയാമായിരുന്നു. നൈൽനദിയിൽ അവർ വഞ്ചിയോടിച്ചു. ധനികന്മാർക്കു വളരെ വലിയ വഞ്ചികളുണ്ടായിരിക്കും. ഏറ്റവും വലിയ വഞ്ചി രാജാവിന്റേതായിരുന്നു. എഴുത്തുഭാഷ ലൂവ്രെയിലെ സ്റ്റെലയിലെ ഹൈറോഗ്ലിഫുകൾ, 1321 ബി സി. പക്ഷേ, ഇവയിലെല്ലാം മുഖ്യമായ ഈജിപ്ഷ്യൻ കണ്ടുപിടിത്തം അക്ഷരജ്ഞാനമാണു്. ആ കാലത്തിനുമുമ്പു് അക്ഷരങ്ങളുണ്ടായിരുന്നില്ല. ഈജിപ്തുകാരുടെ അന്നത്തെ എഴുത്തുഭാഷ ചിത്രങ്ങൾപോലെയായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോൾ അല്പംകൂടി ലളിതമായ ഒരു എഴുത്തുസമ്പ്രദായവും അവർ കണ്ടുപിടിക്കുകയുണ്ടായി. പാപ്പിറസ് എന്ന ചെടിയിൽനിന്നുണ്ടാക്കുന്ന ഒരുതരം കടലാസിലാണു് അവർ എഴുതിക്കൊണ്ടിരുന്നതു് (ഏതാണ്ടു് നമ്മുടെ താളിയോലകൾപോലെ). എഴുതുന്നതു് ഒരുതരം ഓടൽക്കഷ്ണങ്ങൾ ചായത്തിൽ മുക്കിയിട്ടാണു്. ധനികന്മാരുടെ ധനത്തിന്റെയും മറ്റും കണക്കുകൾ, നീതികഥകൾ, പഴഞ്ചൊല്ലുകൾ, ചരിത്രശകലങ്ങൾ, ഗണിതശാസ്ത്രം മുതലായവയെല്ലാം അവർ എഴുതാൻ പഠിച്ചു (ഒരുവർഷത്തെ 365 ദിവസങ്ങളായിട്ടും, ആഴ്ചയ്ക്കു് ഏഴു ദിവസങ്ങളായിട്ടും നിശ്ചയിച്ചതു് അന്നുള്ള ഈജിപ്തുകാരാണെന്നതു് അത്ഭുതം തന്നെ). എഴുത്തു പഠിച്ച ഒരു പ്രത്യേകവിഭാഗംതന്നെ അവർക്കുണ്ടായിരുന്നു. എഴുത്തിനുള്ള സാമഗ്രികൾ എന്തെല്ലാമായിരുന്നുവെന്നറിയുമ്പോൾ നമുക്കു രസം തോന്നും. ഓടൽകൊണ്ടുള്ള തൂലിക, പേനാക്കത്തി, ചായം, ചായംകൂട്ടാനുള്ള പലക, ചായത്തിന്റെ വസ്തുക്കൾ അരയ്ക്കാനുള്ള കുഴിഞ്ഞ ചാണയും കല്ലും, വെള്ളത്തിനുള്ള പാത്രം, ഇവയെല്ലാം സംഭരിച്ചുവയ്ക്കാനുള്ള തുകൽസഞ്ചി ഇത്രയുമാണു് എഴുത്തുകാരുടെ ഉപകരണങ്ങൾ. ഇങ്ങനെ വളർത്തിക്കൊണ്ടുവന്ന ഭാഷയാണു് അവർ അനേകമായിരം കല്ലുകളിൽ കൊത്തിവെച്ചതു്. അങ്ങനെ കല്ലുകളിൽ കൊത്തിവെയ്ക്കുകയും കടലാസിലും ഭിത്തിയിലും വരച്ചുവെയ്ക്കുകയും ചെയ്ത രേഖകളിൽനിന്നു നമുക്കു് ഈജിപ്തിന്റെ പഴയ കാലങ്ങളെപ്പറ്റി പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടു്. ഈജിപ്തിൽ തുടർച്ചയായി മുപ്പതു രാജവംശങ്ങൾ വാണിരുന്നുവെന്നു പറയുമ്പോഴറിയാമല്ലോ ആ രാജ്യത്തിന്റെ ചരിത്രമെത്ര ദീർഘമാണെന്നു്. യുദ്ധങ്ങൾ മറ്റു കാർഷികരാജ്യങ്ങളെന്നപോലെ ഈജിപ്തും അന്യരാജ്യങ്ങളെ ആക്രമിക്കുന്നതിൽ വിമുഖത കാണിച്ചു. സമാധാനപരമായ അവരുടെ മനോഭാവത്തെ കാണിക്കുന്ന ഒരു കഥയും അവർക്കുണ്ടു്. ‘സിറിയരാജ്യം ആക്രമിക്കാൻപോയ ഒരു ഈജിപ്ഷ്യൻ കപ്പൽ കൊടുങ്കാറ്റിൽപ്പെട്ടു മുങ്ങി. അതിലുണ്ടായിരുന്ന ഒരു നാവികൻ ഒരു ദ്വീപിൽ ചെന്നുപറ്റി. അവിടെ സുഖമായി താമസിക്കാമെന്നു വിചാരിക്കുമ്പോൾ നീലരത്നംകൊണ്ടുണ്ടാക്കി സ്വർണ്ണം പൊതിഞ്ഞ ഒരു ഭയങ്കരസർപ്പം അയാൾക്കു പ്രത്യക്ഷപ്പെട്ടു. ഭയപ്പെട്ടു വിറച്ചുനിന്ന നാവികനോടു് ആ സർപ്പം പറഞ്ഞു: “നീ ഭയപ്പെടേണ്ട, നിന്നെ രക്ഷിക്കാൻ ഇപ്പോൾ ഒരു കപ്പൽ വരും. നീ കപ്പലിൽ കയറിക്കഴിയുമ്പോൾ ഈ ദ്വീപു് താഴ്‌ന്നുപോകുകയും ചെയ്യും.” സർപ്പം പറഞ്ഞതുപോലെ ഒരു കപ്പൽ പ്രത്യക്ഷപ്പെട്ടു, നാവികനെ രക്ഷപ്പെടുത്തി. നാവികൻ തിരിഞ്ഞുനോക്കിയപ്പോഴേക്കും ദ്വീപു് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.’ ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ യുദ്ധങ്ങളുണ്ടായി. ഈജിപ്തിന്റെ സമ്പത്തുകണ്ടു് അവിടെവന്നു താമസിക്കാൻ ശ്രമിച്ച പല വർഗ്ഗക്കാരും രാജ്യം ആക്രമിച്ചു. അവരിൽ മുഖ്യവർഗ്ഗത്തിനെ ‘ഹിസ് കോസ്’ എന്നാണു പറയുക. ഈ വാക്കിനു് ഈജിപ്തുകാരുടെ ഭാഷയിൽ ആട്ടിടയന്മാർ എന്നാണർത്ഥം. കിഴക്കൻമരുഭുമികളിൽനിന്നു വന്ന ഈ വർഗ്ഗം വളരെ ക്രൂരന്മാരായിരുന്നു. അവർ ജയിച്ചു നാട്ടുകാരെ മർദ്ദിക്കാൻ തുടങ്ങി. കുറെക്കഴിഞ്ഞു് ആമെസ് എന്ന ഒരു നാടൻ രാജാവിന്റെ നേതൃത്വത്തിൽ ഈജിപ്തുകാർ ഹിസ്കോസിനെ തോൽപ്പിച്ചോടിച്ചു. ഈ ആക്രമണത്തിൽ നിന്നു് ഈജിപ്തിനു് ഒരു ഗുണമുണ്ടായി. കുതിരകളെയും രഥങ്ങളേയും യുദ്ധത്തിനുപയോഗിക്കുന്ന വിദ്യ ഈജിപ്തുകാർ പഠിച്ചതു ഹിസ്കോസിൽനിന്നാണു്. അക്കാലത്തിനുശേഷം ഈജിപ്തുകാർ യുദ്ധത്തിൽ കുറെക്കൂടി സാമർത്ഥ്യം കാണിച്ചു. പല രാജാക്കന്മാരും ആക്രമികളെ തോല്പിപിക്കുകയും അടുത്തുള്ള രാജ്യങ്ങൾ കീഴടക്കുകയും ചെയ്തിട്ടുണ്ടു്. അങ്ങനെയാണു് സിറിയയും മറ്റും ഫറവോമാരുടെ കീഴിൽ വന്നതു്. ഇത്തരം യുദ്ധങ്ങളിൽനിന്നു ഫറവോമാർ വളരെ സമ്പത്തു് കൊള്ളചെയ്തു കൊണ്ടുവന്നു. അക്കൂട്ടത്തിൽ അനേകം അടിമകളേയും അവർ കൊണ്ടുവന്നു. ഈ അടിമകളെക്കൊണ്ടു കൃഷിപ്പണിചെയ്യിക്കുക പതിവായിരുന്നു. കെട്ടിടങ്ങൾ പണിയുവാനും അവർ പ്രയോജനപ്പെട്ടു. ഇങ്ങനെ സമ്പത്തു വർദ്ധിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ മറ്റൊരു കാര്യവും അവിടെ നടന്നുകൊണ്ടിരുന്നു. സാധാരണ കൃഷിക്കാർ ദരിദ്രരായിത്തീർന്നു് ഉള്ള സമ്പത്തെല്ലാം ചിലരുടെ കൈയിൽ ചെന്നുകൂടി. അവിടെ ഒരു പ്രഭുവർഗ്ഗം ഉണ്ടായി. അവരുടെ തൊഴിൽ രാജസേവയായിരുന്നു. പ്രജകളെ ഒതുക്കിനിർത്തുവാനും, കരംപിരിക്കുവാനും എല്ലാം നിയുക്തരായതു് ഈ പ്രഭുവർഗ്ഗമാണു്. സമർത്ഥന്മാരെല്ലാം പ്രഭുക്കന്മാരായിത്തീരുകയും സാധാരണ കൃഷിക്കാർ കൂടുതൽ ദരിദ്രരായിത്തീരുകയും ചെയ്തു. അവർ കൃഷിചെയ്തുണ്ടാക്കുന്നതിൽ വലിയൊരു പങ്കു് രാജഭോഗമായി അവരിൽനിന്നും എടുക്കപ്പെട്ടു. ഇതിനു പുറമെ ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, ശവകുടീരങ്ങൾ മുതലായ പൊതുമന്ദിരങ്ങൾ പണിയാൻ പ്രയത്നിക്കാൻ അവർ നിർബ്ബന്ധിതരായിത്തീർന്നു. യഥാർത്ഥത്തിൽ അവരുടെ നില അടിമകളുടേതിനേക്കാൾ കഷ്ടമായിത്തീർന്നു എന്നു പറയാം. അവരെ അടിക്കുകയും പട്ടിണിയിടുകയും ചെയ്യുക പതിവായിരുന്നു. അപൂർവ്വമായി വല്ലപ്പോഴും അവർ അനുസരണക്കേടു കാണിച്ചാൽ അവരെ അമർത്താൻ പ്രഭുക്കന്മാർ തയ്യാറാകും. ഈ ആവശ്യത്തിനു് ഓരോ ഗ്രാമത്തിലും ഗ്രാമത്തലവന്മാർ നിയുക്തരായി. നിയമങ്ങൾ പാലിക്കേണ്ടതും രാജാവിന്റെ ഹിതം നടത്തേണ്ടതും കരംപിരിക്കേണ്ടതും എല്ലാം അവരാണു്. സൗജന്യസേവനത്തിനു് ആളുകളെ നിർബ്ബന്ധിക്കേണ്ടതും അവർതന്നെ. ഈ ഗ്രാമത്തലന്മാരുടെമേൽ പ്രഭുക്കന്മാർക്കു് അധികാരമുണ്ടായിരുന്നു. അവരുടെയെല്ലാം മുകളിൽ ഫറവോരാജാവും. നാട്ടിൽ നിയമങ്ങളുണ്ടാക്കുക, റോഡുകൾ പണിയിക്കുക, സൈന്യം ശേഖരിക്കുക മുതലായ പൊതുകാര്യങ്ങളെല്ലാം ഫറവോയുടെ അധികാരത്തിലായിരുന്നു. ഇങ്ങനെ ഒരു സാമൂഹ്യഘടന ഉണ്ടായതിൽ അനീതികൾ കാണാമെങ്കിലും അതിനു് ഒരു നല്ല വശവുമുണ്ടു്. അനേകമാളുകൾകൂടി ജീവിക്കുമ്പോൾ ഓരോരുത്തനും അവനവന്റെ സ്വന്തംകാര്യം മാത്രം നോക്കിയാൽ പോരാ. അതു് നിരന്തരമായ കലഹത്തിനു വഴിവെയിക്കുകയായിരിക്കും. ശക്തിയുള്ള ദുഷ്ടന്മാർ മറ്റുള്ളവരെ എല്ലാം ദ്രോഹിക്കും. മാതമല്ല മനുഷ്യർ പെരുമാറേണ്ട യാതൊരു തീരുമാനങ്ങളും ഉണ്ടായിരിക്കയില്ല. നിയമങ്ങൾ ഉണ്ടെങ്കിൽത്തന്നെ അവ നടപ്പിലാക്കുവാൻ ആർക്കും കഴിയുകയില്ല. ഈജിപ്തുപോലെയുള്ള ഒരു രാജ്യത്തു യോജിച്ചു പ്രവർത്തിക്കാതെ നിവൃത്തിയില്ലാത്ത മറ്റു കാര്യങ്ങളുമുണ്ടു്. നൈൽനദിപോലെ പതിവായി വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു നദിയിൽ അണക്കെട്ടുകളും മറ്റുമുണ്ടാക്കുവാനും നാട്ടിൽ പൊതുനിരത്തുകൾ ഉണ്ടാക്കുവാനും വ്യക്തികളോ ഗ്രാമങ്ങൾ മാത്രമോ ശ്രമിച്ചാൽ സാധിക്കുകയില്ല. അതിനെല്ലാം ആയിരക്കണക്കിനുള്ള ആളുകൾ പണിയെടുക്കണം. അത്രയേറെ ആളുകളെ ഒരുമിച്ചു ചേർക്കാനും അവരെ നയിക്കാനും അധികാരം ഉള്ള ഒരാൾക്കേ കഴിയൂ. അങ്ങനെ കൂടിയേ തീരൂ എന്നുവന്ന ഒരുതരം സാമൂഹ്യസംഘടനയാണു ഫറവോമാരുണ്ടാക്കിയതു്. നാം അതിനു രാഷ്ട്രം എന്നു പറയുന്നു. ഇന്നു ലോകത്തിലുള്ള മനുഷ്യരെല്ലാം ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ അംഗങ്ങളാണു്. ഇന്ത്യാ, ചൈന, ഇംഗ്ലണ്ടു് എന്നൊക്കെ പറയുന്നതു് ഓരോ രാഷ്ട്രങ്ങളാണു്. ഇങ്ങനെ രാഷ്ട്രങ്ങളില്ലാത്ത ഒരു സ്ഥിതി ഊഹിക്കുവാൻതന്നെ നമുക്കു കഴിയുകയില്ല. എന്നാൽ, പ്രാചീനകാലത്തു് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി അങ്ങനെയൊന്നുണ്ടായതു് ഈജിപ്തിലാണു്. മനുഷ്യസംസ്ക്കാരത്തിനു് ഈജിപ്തുകാർ നൽകിയ അതിപ്രധാനമായ ഒരു സംഭാവനയാണതു്. അതിന്റെ ഗുണവും അവരനുഭവിച്ചു. അക്കാലത്തു് പരസ്പരം കലഹിച്ചുനടന്ന ജനങ്ങൾ നശിച്ചുപോയപ്പോൾ ഈജിപ്തുകാർ ഉന്നതമായ ഒരു സംസ്ക്കാരം സൃഷ്ടിച്ചു. ആ വർഗ്ഗം മുഴുവനും ചത്തുകഴിഞ്ഞിട്ടും അന്നവർ സൃഷ്ടിച്ച അത്ഭുതങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ടു്. അയ്യായിരം വർഷം മുമ്പാണു് ഈജിപ്ത് രാഷ്ട്രം എന്ന സംഘടന കണ്ടുപിടിച്ചതു്. ശത്രുക്കളെ യോജിച്ചുനിന്നെതിർത്തു തോൽപിക്കാൻ അവർക്കു കഴിഞ്ഞു. അവർ നിയമങ്ങൾ നിർമ്മിച്ചു, പാലിച്ചു, സമാധാനപരമായ സാമൂഹ്യജീവിതം നയിച്ചു. കെട്ടിങ്ങൾ നിർമ്മിക്കുന്നതിലും ശാസ്ത്രം വളർത്തുന്നതിലുമെല്ലാം മറക്കാനാവാത്ത സിദ്ധികൾ കൈവരിച്ചു. അന്നു് അങ്ങനെ സ്ഥാപിച്ച മഹിമയാണു് ഇന്നും ഈജിപ്തിന്റെ പ്രസിദ്ധി നിലനിറുത്തുന്നതു്. ഈജിപ്തിന്റെ പ്രസിദ്ധിയിൽ ഏറ്റവും മുഖ്യമായ ഇനം പിരമിഡുകളാണു്. എന്താണിവ? പിരമിഡുകൾ ഗിസയിലെ പിരമിഡ് നേരത്തേ പറഞ്ഞല്ലോ. ഇഹലോകജിവിതം പരലോകജീവിതത്തിന്റെ ഒരു മുന്നോടിയായി മാത്രം ഈജിപ്തുകാർ കണക്കാക്കിയിരുന്നുവെന്നു്. ഈ വിശ്വാസംമൂലം ശവസംസ്കാരത്തിന്റെ കാര്യത്തിൽ അവർ വളരെ താല്പര്യം കാണിച്ചു. ഈ ലോകത്തിൽ നമുക്കുള്ള ശരീരത്തോടുകൂടിത്തന്നെയാണു നാം പരലോകത്തിലെത്തുന്നതെന്ന വിശ്വാസമാണവർക്കുണ്ടായിരുന്നതു്. അങ്ങനെയാണെങ്കിൽ ഇവിടെ മനുഷ്യന് ആവശ്യമുള്ളതെല്ലാം അവിടെയും ഉണ്ടായിരിക്കണമല്ലോ. ഈ ധാരണയുടെ ഫലമായി ശവസംസ്ക്കാരത്തിൽ രണ്ടു് സമ്പ്രദായങ്ങൾ വളർന്നുവന്നു. ഒന്നു്, ശരീരം കേടുവരാതെ സൂക്ഷിക്കുക. രണ്ടു്, സംസ്ക്കരിക്കപ്പെടുന്നവനു ആവശ്യമുള്ള വസ്തുക്കളെല്ലാം കൈയെത്തുന്ന അകലത്തിൽത്തന്നെ സംഭരിക്കുക. ആദ്യകാലത്തു് ഇതൊന്നും പറയത്തക്ക തോതിൽ നടന്നിരുന്നില്ല. പക്ഷേ, ക്രമേണ പ്രഭുവർഗ്ഗങ്ങളുയർന്നുവന്നതോടുകൂടി അവർക്കു ശവസംസ്ക്കാരത്തിലുള്ള താല്പര്യം വർദ്ധിച്ചു. തമ്മിൽത്തമ്മിലുള്ള മത്സരവും അതിനു സഹായിച്ചു. ആദ്യമെല്ലാം ശവംവയ്ക്കുന്ന കുഴിയിൽ ഒരു ദീർഘയാത്രയ്ക്കു് അവശ്യം വേണ്ട സാധനങ്ങൾ എല്ലാം നിക്ഷേപിക്കുന്ന രീതി തുടങ്ങി. കഴിവനുസരിച്ചു കൂടുതൽ വിഭവങ്ങൾ നിക്ഷേപിക്കാനുള്ള വാസന ഈജിപ്ഷ്യൻ സംസ്ക്കാരം നിലനിന്നനാൾ മുഴുവനും തുടർന്നു. ശവംവെച്ച കുഴിയുടെമേൽ മണ്ണുകൊണ്ടു് ഒരു സ്തംഭമുണ്ടാക്കുന്ന സമ്പ്രദായമായിരുന്നു മറ്റൊന്നു്. ഇതും ക്രമേണ വളർന്നു. നല്ല ഇഷ്ടികകൾകൊണ്ടു പണിതുയർത്തിത്തുടങ്ങി. രാജാക്കന്മാർ ഇതുകൊണ്ടും തൃപ്തിപ്പെടാതെ കല്ലുകൊണ്ടുതന്നെ സ്മാരകങ്ങൾ പണിതു. അക്കാലമായപ്പോഴേക്കും മരിച്ച മനുഷ്യശരീരം ചീഞ്ഞുപോകാതെ സൂക്ഷിക്കുന്നതിനുള്ള ഒരു വിദ്യ ഈജിപ്തുകാർ കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. ഇന്നും മനുഷ്യർക്കറിവില്ലാത്ത ഏതോ ഒരു വിദ്യയാണതു്. ആ സമ്പ്രദായമനുസരിച്ചു സംസ്ക്കരിച്ച ശരീരങ്ങൾ ഇന്നും കേടുപാടുകൂടാതെയിരിക്കുന്നുണ്ടു്. മമ്മി എന്നാണവയുടെ പേർ. വിചിത്രമായ ശവപ്പെട്ടികളിൽവെച്ചു് അവയ്ക്കു ചുറ്റും വളരെയേറെ വിലപിടിച്ച വസ്തുക്കളുംവെച്ചാണു ഫറവോമാരെ സംസ്ക്കരിച്ചിരുന്നതു്. ശവകുടീരത്തിന്റെ അകത്തെ ചുമരുകളിൽ അന്നു വരച്ച ചിത്രങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ടു്. പക്ഷേ. ഇവയിലേറ്റവും അത്ഭുതം കുഴിക്കുമേൽ പണിതുയർത്തിയ സ്മാരകങ്ങൾതന്നെ. നാലുവശത്തുനിന്നും ഒരു സ്ഥാനത്തേക്കുയരുന്ന പിരമിഡുകളാണു് അവയുടെ ഏറ്റവും ഉൽകൃഷ്ടരൂപം. വളരെ ദൂരെനിന്നുകൊണ്ടുവന്ന കല്ലുകൾകൊണ്ടാണു് ഇവ പണിതിരിക്കുന്നതു്. ഇവയിൽ ഏറ്റവും പ്രസിദ്ധമായ പിരമിഡിനു് 500 അടി ഉയരമുണ്ടു്. എഴുന്നൂറ്റമ്പതടി ചതുരമുള്ള ഒരു അടിസ്ഥാനത്തിൽ നിന്നാണതു് ഉയരുന്നതു്. പതിമൂന്നേക്കർ സ്ഥലം അതുകൊണ്ടു നിറഞ്ഞിരിക്കയാണു്. ഇന്നുള്ള ക്രൈസ്തവദേവാലയങ്ങളിൽ ഏറ്റവും വലിയതായ റോമിലെ പള്ളിയുടെ മൂന്നിരട്ടിസ്ഥലത്തു നിൽക്കുന്ന ഈ ഈജിപ്ഷ്യൻ ശവകുടീരം അയ്യായിരം വർഷംമുമ്പു പണിചെയ്തതാണു്. ആ സംസ്ക്കാരം അത്രയേറെ ഉയർന്നിരുന്നു. രാജവംശങ്ങൾ പക്ഷേ, ആ സംസ്ക്കാരവും അവസാനിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല. ആദ്യം ഈജിപ്തിലെത്തി ആ സംസ്ക്കാരത്തിനു വിത്തുപാകിയവർ അവരുടെ സേനാനായകനെ ഫറവോ എന്നു വിളിച്ചു. അദ്ദേഹം ഈജിപ്തിന്റെ വടക്കുഭാഗത്തായി മെംഫിസ് എന്ന നഗരം പണിതു രാജ്യഭാരം ചെയ്തു. ആ രാജവംശം രണ്ടായിരം വർഷക്കാലം ഭരിച്ചു. അപ്പോഴേക്കും ആ രാജവംശത്തിന്റെ ഭരണശേഷി കുറഞ്ഞു. മെംഫിസിനു് 350 മൈൽ തെക്കുള്ള തീബ്സ് എന്ന നഗരത്തിൽ ഒരു രാജകുടുംബം ഉയർന്നുവന്നു. അവർ നൈൽതാഴ്‌വര മുഴുവനും കൈവശപ്പെടുത്താൻ ശ്രമിച്ചു. ക്രിസ്തുവിനു 2400 വർഷംമുമ്പു് അവർ അതിൽ വിജയിച്ചു. ഈ രാജകുടുംബമാണു് ആക്രമണങ്ങളും മറ്റും നടത്തിയതു്. അവർ എത്തിയോപ്പിയാ രാജ്യം പിടിച്ചടക്കിയതായി പറയുന്നുണ്ടു്. സിറിയയിലും ബാബിലോണിയയിലും എല്ലാം അവർ ആക്രമണങ്ങൾ നടത്തി. അവരുടെ കാലത്താണു് അനേകം അണക്കെട്ടുകളും മറ്റും ഉണ്ടാക്കിയതു്. കണക്കുശാസ്ത്രവും നക്ഷത്രഗണിതവുമെല്ലാം അന്നു വളർന്നുവന്നു. മറ്റു രാജ്യങ്ങളുമായി അവർ കച്ചവടത്തിലേർപ്പെടു. ഈജിപ്ത് ലോക്രപ്രസിദ്ധയായി. നാനൂറുവർഷം അവരങ്ങനെ ഭരിച്ചു. അതിനുശേഷം അവർ മടിയന്മാരും സുഖലോലുപന്മാരുമായിത്തിർന്നു. അറേബ്യൻ മരുഭൂമികളിൽനിന്നു വന്ന ഒരു കാടൻവർഗ്ഗം അവരുടെ സൈന്യത്തെ തോല്പിച്ചു. വേഗതകൂടിയ കുതിരപ്പുറത്തു വന്നു വില്ലുമമ്പും പ്രയോഗിച്ച അക്കൂട്ടർക്കു് ഈജിപ്ത് മുഴുവനും പിടിച്ചടക്കാൻ വിഷമമുണ്ടായില്ല. അവർ തലസ്ഥാനം നൈൽ നദീമുഖത്തേക്കു മാറ്റിസ്ഥാപിച്ചു. ഇക്കൂട്ടരേയാണു ഹിസ്കോസ് എന്നു വിളിക്കുന്നതു്. അവർ അഞ്ചു ശതാബ്ദക്കാലം ഈജിപ്ത് ഭരിച്ചു. അവർ പ്രാചീനദേവതകളെ അപമാനിക്കുകയും നാട്ടുകാരെ മർദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു. മർദ്ദനം ദുസ്സഹമായപ്പോൾ തീബ്സ് നഗരക്കാരനായ ഒരാളുടെ നേതൃത്വത്തിൽ ജനങ്ങൾ വിപ്ലവം നടത്തി ജയിച്ചു. അറബികളെ ഓടിച്ചുകളഞ്ഞു. ആമെസ് എന്നായിരുന്നു ഈ നേതാവിന്റെ പേര്. അദ്ദേഹം ഒരു പുതിയ രാജവംശമാരംഭിച്ചു. ആ വംശത്തിൽപ്പെട്ട തെതോമോസിസ് എന്ന രാജാവു് ആക്രമണങ്ങൾ നടത്തി. മെസപ്പൊട്ടേമിയാ വരെ അദ്ദേഹം കീഴടക്കി. അങ്ങനെ ഈജിപ്തിന്റെ ശക്തി വർദ്ധിപ്പിച്ചിട്ടു് അദ്ദേഹം മരിച്ചു. അച്ഛന്റെ പ്രവൃത്തികൾ തുടർന്നു് ആ രാജവംശത്തെ നിലനിറുത്തി. ആ വംശം ക്രിസ്തുവിനു 1300 വർഷം മുമ്പുവരെ ഭരിച്ചു. റോമൻ ആക്രമണം ഇങ്ങനെയൊക്കെയാണെങ്കിലും നിരന്തരമായ യുദ്ധംമൂലം നാടു് ദാരിദ്ര്യത്തിലേക്കു താഴ്‌ന്നു കൊണ്ടിരുന്നു. പ്രഭുക്കന്മാരെയും സൈന്യത്തെയും ഫറവോമാരെയും എല്ലാം പോറ്റുക ഭാരിച്ച ഒരു കാര്യമായിരുന്നു. മരുഭൂമികളിൽനിന്നു പല കാടൻവർഗ്ഗങ്ങളും ഈജിപ്തിനെ ആക്രമിച്ചു. ക്ഷയിച്ചുതുടങ്ങിയിരുന്ന ഈജിപ്ത് മിക്കവാറും തോൽക്കുക തന്നെയായിരുന്നു പതിവു്. ബി. സി. മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് ആക്രമിച്ചു. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒരു സേനാനായകനായിരുന്ന ടോളമി ഈജിപ്തിലെ രാജാവായി. ഈ വംശം ഇരുന്നൂറുവർഷം ഭരിച്ചു. ആ വർഗ്ഗത്തിൽ അവസാനത്തെയാൾ പ്രസിദ്ധയായ ക്ലിയോപാട്ര രാജ്ഞിയാണു്. ബി. സി. 30-ാം ആണ്ടിൽ റോമൻ സേനാനിയായ ഒക്ടേവിയസ് സീസർ ഈജിപ്ത് ആക്രമിച്ചു. യുദ്ധത്തിൽ തോറ്റുകഴിഞ്ഞു് റോമൻ സൈന്യത്താൽ പിടിക്കപ്പെടാതിരിക്കുവാൻവേണ്ടി ക്ലിയോപാട്ര ആത്മഹത്യചെയ്തു. അതോടുകൂടി പ്രാചീന ഈജിപ്തിന്റെ ചരിത്രവും അവസാനിച്ചു. സി. ജെ. തോമസ് മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. 1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു. സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്. പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി. പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു. Colophon Title: Egypt (ml: ഈജിപ്ത്). Author(s): CJ Thomas. First publication details: Sayahna Foundation; Trivandrum, Kerala; 2022-05-14. Deafult language: ml, Malayalam. Keywords: Article, CJ Thomas, Egypt, സി. ജെ. തോമസ്, ഈജിപ്ത്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: May 14, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: Relief of Traianus on the side of the mamisi of the Dendara temple, a relief image by Olaf Tausch . The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
താങ്കൾ വരുന്നുണ്ട്, എന്നു കാത്തിരിക്കുമ്പോളാണ് ഒരു വരി മനസ്സിലേക്കെത്തി നോക്കിയത് . അതാണിങ്ങനെയായത്. താങ്കളുടെ ചൊല്ലലിൽ ഞാനന്തം വിട്ടു... താങ്കളാണ് കവി, എഴുതാനും ചൊല്ലാനുമറിയാവുന്ന സഹൃദയനും കൂടിയായ കവി. October 15, 2019 at 4:15 PM Raji Chandrasekhar said... നാസറുദീൻ സർ, വായിക്കുകയും കമൻറുകയും ചെയ്യുന്ന പുതിയൊരു സക്രിയ കൂട്ടായ്മ രൂപപ്പെടുകയാണെങ്കിൽ എങ്ങനെ മറക്കം. വളരെക്കറച്ചു പേർ മതി. പരസ്പരം വായിക്കുകയും എടുത്തുപറയത്തക്ക ചിലതെങ്കിലും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു വായനാ രീതി വളർത്തിയെടുക്കേണ്ടതുണ്ട്. നമ്മൾ ആ ദിശയിലേക്കാണ് യാത്ര ചെയ്യുന്നത് സന്തോഷം.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്... Malayalam Breaking News മുഖ്യമന്ത്രിയാകുമോ ? – ആരാധകർ കൊതിച്ച മറുപടിയുമായി ഇളയ ദളപതി വിജയ് By Sruthi SOctober 3, 2018 മുഖ്യമന്ത്രിയാകുമോ ? – ആരാധകർ കൊതിച്ച മറുപടിയുമായി ഇളയ ദളപതി വിജയ് വിജയ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സർക്കാർ. ഒത്തിരി... Malayalam Breaking News “അന്നത്തെ മാഡത്തിന്റെ ചിരി അരോചകമായിരുന്നു ; നിങ്ങൾ എന്നും നല്ല നിലയിലിരിക്കില്ല; ” – കീർത്തി സുരേഷിന് ശ്രീ റെഡ്ഢിയുടെ മുന്നറിയിപ്പ് By Sruthi SSeptember 27, 2018 “അന്നത്തെ മാഡത്തിന്റെ ചിരി അരോചകമായിരുന്നു ; നിങ്ങൾ എന്നും നല്ല നിലയിലിരിക്കില്ല; ” – കീർത്തി സുരേഷിന് ശ്രീ റെഡ്ഢിയുടെ മുന്നറിയിപ്പ്... Photos ഉസ്താദ് ഹോട്ടലിലെ ആ ഹൂറി … മാളവികയുടെ പുതിയ സാരി ഫാഷൻ -യുവതികൾക്ക് കണ്ടു പഠിക്കാം By videodeskJuly 18, 2018 ഉസ്താദ് ഹോട്ടലിലെ ആ ഹൂറി … മാളവികയുടെ പുതിയ സാരി ഫാഷൻ -യുവതികൾക്ക് കണ്ടു പഠിക്കാം Malavika Nair at Vijetha... More Posts Latest News ‘ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ എല്ലാവരുടേയും പിന്തുണ മാത്രമാണ് ആവശ്യം; റോബിൻ December 4, 2022 ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്, അങ്ങനെ തളരില്ല ; ഗോപി സുന്ദര്‍ December 4, 2022 ഋതുമതിയായപ്പോള്‍ സ്വര്‍ണ്ണക്കമ്മല്‍ സമ്മാനിച്ചു, ഗിഫ്റ്റ് ബോക്‌സ് എന്നായിരുന്നു അമ്മാവനെ വിളിച്ചത്; അഭയ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു December 4, 2022 നല്ല കാരണത്തിനായി ആളുകൂട്ടം നമ്മെ പിന്തുടരുന്നത് നല്ലതാണ്; സ്‌കൂട്ടറില്‍ പോകുന്ന അജയ് ദേവ്ഗണിന്റെ പിന്നാലെ കൂടിയ ആരാധകക്കൂട്ടം December 4, 2022 ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിലോ ചാനലിലോ സംപ്രേഷണം ചെയ്യാവൂ; നിബന്ധനയുമായി സിനിമ സംഘടനകള്‍ December 4, 2022 എപ്പോഴും എന്തൊക്കെയോ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്; കമൽഹാസനെ കുറിച്ച് വിജയ് സേതുപതി December 4, 2022 ‘ആര്‍ആര്‍ആര്‍’ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നത് നിരാശയുണ്ടാക്കി; രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് December 4, 2022 കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ടയാണ്’; ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍ December 4, 2022 നാടകത്തിനിടയിൽ സ്റ്റേജിലേക്ക് ബോംബെറിഞ്ഞു;രക്ഷിക്കാനെത്തിയത് പാർട്ടിക്കാർ ; വിജയകുമാരി December 4, 2022 അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി December 4, 2022 Trending Movies “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ serial news ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ! News ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ Movies എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത Malayalam ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണ് , ദാമ്പത്യപ്രശ്നത്തി കുഴപ്പം സംഭവിക്കും, അതിന്റെ തെളിവാണത്; ദിലീപിന്റെ വീഡിയോ വീണ്ടും വൈറൽ
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മൂസാ നബിയുടെയും ഖിള്വ്-ര്‍ നബിയുടെയും (عليهما السلام) കഥയില്‍ ചിലര്‍ കടത്തിക്കൂട്ടിയ അഭിപ്രായങ്ങളും അവയെ സംബന്ധിച്ച നിരൂപണങ്ങളും:- ‘അസ്വ്-ഹാബുല്‍ കഹ്ഫി’ന്റെ (ഗുഹാവാസികളുടെ) കഥയില്‍ പ്രസ്താവിച്ചതുപോലെ ഈ കഥയിലും ചിലര്‍ ചില പുത്തന്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു കാണാം. ഖുര്‍ആന്‍ വചനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും, നബിവചനങ്ങള്‍ക്കും നിരക്കാത്തവയായതുകൊണ്ടു അവയെപ്പറ്റി ഇവിടെ നമുക്ക് അല്‍പം സ്പര്‍ശിക്കേണ്ടതായി വന്നിരിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തില്‍ പൊതുജനമദ്ധ്യെ കടന്നുകൂടിയിട്ടുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകളെ ഒന്നിച്ചു ചേര്‍ത്തു ആ വിഷയത്തിനു ഒരു രൂപം നല്‍കിയശേഷം ആ രൂപത്തെ ഖണ്ഡിക്കുക, അക്കൂട്ടത്തില്‍ ആ വിഷയത്തിന്റെ യഥാര്‍ത്ഥരൂപം തന്നെ മാറ്റി പുതിയ ഒരു രൂപത്തില്‍ ചിത്രീകരിക്കുക എന്നുള്ളത് തല്‍പരകക്ഷികളുടെ ഒരു പതിവാകുന്നു. ഈ അടവു ഇക്കൂട്ടരും പലേടത്തും ഉപയോഗപ്പെടുത്തിയതായി കാണാം. അല്‍കഹ്ഫ് 65ല്‍ പ്രസ്താവിക്കപ്പെട്ട അടിയാന്‍ – മൂസാ (عليه الصلاة والسلام) ന്റെ ഗുരുവായ ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു പ്രവാചകനായിരുന്നില്ലെന്നും, അദ്ദേഹം ഒരു ‘വലിയ്യു’ (ولي) ആയിരുന്നുവെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായത്തേയും, ‘വലിയ്യു’ എന്നു പറയുന്നതു ഒരു തരം സന്യാസവേഷം ധരിച്ചവര്‍ക്കാണെന്നു പാമരജനങ്ങള്‍ക്കിടയിലുള്ള അന്ധവിശ്വാസത്തേയും പൊക്കിപ്പിടിച്ചുകൊണ്ടാണ് ഇവര്‍ ഇവിടെ സംസാരിച്ചുകാണുന്നത്. ‘കേവലം കാട്ടില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു സന്യാസിയുടെ അടുക്കല്‍ പോയി പരിശീലനം നേടുവാന്‍ മൂസാ നബി (عليه الصلاة والسلام) പ്രവാചകന്‍മാരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രവാചകന്‍ – എങ്ങിനെ കല്‍പിക്കപ്പെടും? പ്രവാചകനല്ലാത്ത ഒരാളോടു ഒരു പ്രവാചകന്‍: ‘ഞാന്‍ നിങ്ങളെ പിന്‍പറ്റി നടക്കട്ടയോ’ എന്നു എങ്ങിനെ ചോദിക്കും? ‘ഏറ്റവും വലിയ ജ്ഞാനി ആരാണെ’ന്ന് ചോദിക്കപ്പെട്ടിട്ട് ‘ഞാനാണ്’ എന്നു മൂസാ നബി (عليه الصلاة والسلام) എങ്ങിനെ ഉത്തരം പറയും? ഈ അഹംഭാവം കാരണമായിട്ടാണു അദ്ദേഹത്തെ ഖിള്വ്-ര്‍ നബി (عليه الصلاة والسلام) ന്റെ അടുക്കലേക്കു അയച്ചതു എന്നു പറയുന്നതു നബിമാരുടെ നിലപാടിന്നു എങ്ങിനെ യോജിക്കും?’ എന്നിങ്ങിനെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഇവരുടെ പുതിയ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതു. ഇവരുടെ അഭിപ്രായത്തില്‍ മൂസാ (عليه الصلاة والسلام) നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പാണ് ഈ സംഭവം ഉണ്ടായിട്ടുള്ളത്. ‘പ്രവാചകത്വം നല്‍കപ്പെടുന്നതിനുമുമ്പു നബിമാര്‍ക്കു പലവിധ പരിശീലനങ്ങളും നല്‍കപ്പെടാറുള്ളതില്‍ ഒന്നായിരുന്നു ഈ സംഭവം. ഫിര്‍ഔന്റെ കൊട്ടാരത്തില്‍ വളര്‍ന്നതുമൂലം പലതരം പരിശീലനങ്ങളും മൂസാനബി (عليه الصلاة والسلام) നേടിയിട്ടുണ്ട്; ഇനിയും ചില വശങ്ങള്‍ ബാക്കിയുണ്ട്; അതിനുപറ്റിയ ഒരു ഗുരു ഉണ്ടെന്നു അദ്ദേഹം കേട്ടു; മൂസാ നബി (عليه الصلاة والسلام) അങ്ങോട്ടു പുറപ്പെട്ടു. അഥവാ അല്ലാഹു അതു തോന്നിപ്പിച്ചു’ എന്നാണ് ഇവര്‍ പറയുന്നത്. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പായിരുന്നു ഈ യാത്ര എന്നു വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി مَجْمَعَ الْبَحْرَيْنِ (രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലം) എന്നു അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം ‘നൈല്‍ നദിയുടെ രണ്ടു ശാഖകള്‍ പിരിയുന്ന സ്ഥലം’ ആയിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. മൂസാ (عليه الصلاة والسلام) കൂടെകൊണ്ടുപോയ മത്സ്യത്തെപ്പറ്റി ഇവര്‍ പറയുന്നതു നോക്കുക: ‘അക്കാലത്തെ മനുഷ്യജീവിതം മിക്കവാറും പ്രാകൃതജീവിതമായിരുന്നതുകൊണ്ടു അപ്പപ്പോള്‍ വേട്ടയാടിയോ, മത്സ്യം പിടിച്ചോ ആയിരിക്കും അവര്‍ വിശപ്പടക്കുക. അതനുസരിച്ചു മൂസാ (عليه الصلاة والسلام) നബിയും ഭൃത്യനും ഒരു പാറയുടെ അടുത്തുചെന്നുകൂടി നദിയില്‍ നിന്നും മത്സ്യം പിടിച്ചു. സാധാരണ മത്സ്യം പിടുത്തക്കാര്‍ ചെയ്യാറുള്ളതുപോലെ അതിന്റെ വക്കത്തൊരു കുഴിയുണ്ടാക്കി ആ കുഴിയിലിട്ടു. നദിയിലെ വെള്ളം കണ്ടപ്പോള്‍ മത്സ്യത്തിനു വെമ്പലുണ്ടായി. അത്ഭുതകരമായ നിലക്ക് അതു അതിന്റെ വഴിക്കു പോയിക്കളഞ്ഞു. വളരെ നേരത്തേക്കു മത്സ്യത്തിന്റെ കാര്യം മറന്നു പോയതുകൊണ്ടാണ് അതു ചാടിപ്പോയത്. അപ്പോള്‍ ഇതൊരു അസാധാരണ മത്സ്യമൊന്നുമല്ല, വേണ്ടാത്ത കഥകള്‍ കെട്ടിച്ചമച്ചുണ്ടാക്കേണ്ട ആവശ്യമില്ല. وَمَا أَنسَانِيهُ إِلَّا الشَّيْطَانُ (പിശാചല്ലാതെ എന്നെ അതു മറപ്പിച്ചിട്ടില്ല) എന്നു പറഞ്ഞതിനു ഇവിടെ വിശേഷാര്‍ത്ഥമൊന്നുമില്ല. പണ്ടു യൂസുഫു നബി (عليه الصلاة والسلام) തന്നെപ്പറ്റി രാജാവിനെ ഉണര്‍ത്തുവാനായി, ജയിലില്‍ നിന്നു പുറത്തുപോരുന്ന ജയില്‍പുള്ളിയെ ഏല്‍പ്പിച്ചിട്ട് അയാളതു മറന്നുപോയല്ലോ. ഇതിനെപ്പറ്റിയും ‘പിശാചു മറപ്പിച്ചു’ (فَأَنسَاهُ الشَّيْطَانُ) എന്നു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ വെറുപ്പു പ്രകടിപ്പിക്കുന്ന ഒരു വാക്കു മാത്രമാണിത്. എന്നിങ്ങിനെ പല വ്യാഖ്യാനങ്ങളും ഇവര്‍ക്കുണ്ട്. ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു പ്രവാചകനായിരുന്നുവോ, അതോ ചില പ്രത്യേക വിജ്ഞാനങ്ങള്‍ നല്‍കപ്പെട്ട ഒരു മഹാന്‍ മാത്രമായിരുന്നുവോ അഥവാ – അദ്ദേഹം ‘നബി’യോ ‘വലിയ്യോ’ – എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ മുമ്പുതന്നെ രണ്ടു അഭിപ്രായങ്ങളുണ്ട്. ഖുര്‍ആന്റെ പ്രസ്താവനകളില്‍നിന്നു മനസ്സിലാകുന്നതും, ഭൂരിപക്ഷം പണ്ഡിതന്‍മാരുടെ അഭിപ്രായവും അദ്ദേഹം ഒരു നബിയാണെന്നാകുന്നു. (*). ഹദീസില്‍ ഇതിനെപ്പറ്റി വ്യക്തമായി ഒന്നും കാണുന്നില്ല. ഈ വസ്തുത 65-ാം വചനത്തിന്റെ വിവരണത്തില്‍ നാം പ്രസ്താവിക്കുകയും അദ്ദേഹം ഒരു നബിയായിരുന്നുവെന്നു കാര്യകാരണസഹിതം ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എനി, അദ്ദേഹം ഒരു വലിയ്യായിരുന്നുവെന്നുതന്നെ വെക്കുക. എന്നാലും ‘വലിയ്യു’ എന്നു പറഞ്ഞാല്‍ ‘സന്യാസി’ എന്നല്ല അര്‍ത്ഥം. അല്ലാഹുവിനെ അറിഞ്ഞും ആരാധിച്ചും വരുകനിമിത്തം അവന്റെ സ്നേഹത്തിനും അടുപ്പത്തിനും പാത്രമായവന്‍ എന്നാകുന്നു. ഭക്തരായ വിശ്വാസികളെയാണ് അല്ലാഹു ഔലിയാഉ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് (10:63) എന്നാണു അല്ലാഹു പറയുന്നത്. എന്നിരിക്കെ, വലിയ്യു എന്നാല്‍ കാട്ടില്‍ തപസ്സു ചെയ്യുന്ന സന്യാസിയാണെന്നു ഇക്കൂട്ടര്‍ ജല്‍പിക്കുന്നത് പാമരജനങ്ങളെ കബളിപ്പിക്കുവാന്‍ മാത്രം ഉതകുന്ന ഒരു വഞ്ചനയാണ്. (*). راجع فتح الباري : ج 6 وغيره ഈ കഥയുടെ പൂര്‍ണ്ണരൂപം വിവരിക്കുന്ന പ്രബലമായ ഹദീസുകള്‍ ‘സഹീഹുല്‍ ബുഖാരി’യിലും മറ്റു പ്രധാന ഹദീസുഗ്രന്ഥങ്ങളിലും വന്നിട്ടുണ്ടെന്നും, അതിന്റെ ചുരുക്കം ഇന്നതാണെന്നും നാം മുകളില്‍ പ്രസ്താവിച്ചിരിക്കുന്നു. ഇക്കൂട്ടരുടെ പുത്തന്‍ ജല്‍പനങ്ങള്‍ മിക്കതും ആ ഹദീസുകളെ പരസ്യമായി നിഷേധിക്കലോ, അവഹേളിക്കലോ ആണെന്നു കാണാം. ഹദീസിനെ ഖുര്‍ആന്റെ വ്യാഖ്യാനമായി സ്വീകരിക്കുന്ന ഏതൊരു സത്യവിശ്വാസിക്കും പ്രസ്തുത ഹദീസുകളിലെ ചില വാചകങ്ങള്‍ കാണുന്നമാത്രയില്‍തന്നെ ഈ വസ്തുത വ്യക്തമാകുന്നതാണ്. ഇമാം ബുഖാരി (رحمه الله) പ്രവാചകന്മാരുടെ വൃത്താന്തങ്ങളിലും أحاديث الأنبياء, സൂറത്തുല്‍ കഹ്ഫിന്റെ വ്യാഖ്യാനത്തിലും സുദീര്‍ഘമായ പല ‘രിവായത്തു’കള്‍ വഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ല്‍ നിന്നു ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നു. അവ ഇവിടെ പകര്‍ത്തുന്നപക്ഷം, വളരെ പേജുകള്‍ വേണ്ടിവരുന്നതു കൊണ്ടു സ്ഥലോചിതമായി വരുന്ന വാക്യങ്ങള്‍ മാത്രം അതില്‍നിന്നു നമുക്ക് ഇവിടെ ഉദ്ധരിക്കാം. ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഈ വചനം ഉദ്ധരിക്കുവാനുള്ള കാരണവും ഹദീസിന്റെ ആരംഭത്തില്‍ വിവരിച്ചിട്ടുണ്ട്. ‘നൗഫുല്‍ ബികാലീ’ (نوف البكالي)എന്നു പേരായ ഒരാള്‍ – ഇദ്ദേഹം ഒരു കഥാകാരന്‍, അഥവാ കഥ ഉദ്ധരിച്ചു പ്രസംഗിക്കാറുള്ളവന്‍ ആയിരുന്നു – കൂഫായില്‍വെച്ചു ഈ കഥ പറയുകയുണ്ടായി. കഥാപാത്രങ്ങളില്‍പെട്ട മൂസാ, ഇസ്രായീല്‍ ഗോത്രത്തില്‍പെട്ട മൂസാ നബി (عليه الصلاة والسلام) അല്ലെന്നും, മറ്റേതോ ഒരു മൂസാ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നു സഈദുബ്നു ജുബൈര്‍ (رحمه الله) – ഇദ്ദേഹമാകട്ടെ, പ്രമുഖ ‘താബിഉ’കളില്‍പെട്ട ഒരു സുപ്രസിദ്ധ പണ്ഡിതനാകുന്നു – ഇബ്നു അബ്ബാസ് (رضي الله تعالى عنهما) നോട്‌‌ ഇതിനെക്കുറിച്ചു ചോദിച്ചു. ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ സഹാബികളില്‍ അഗ്രഗണ്യനാണെന്നു പരക്കെ അറിയപ്പെട്ടതുമാകുന്നു. അതിനു മറുപടിയായി ഇബ്നു അബ്ബാസ് (رضي الله تعالى عنهما):- كَذَبَ عَدُوُّ اللَّهِ (അല്ലാഹുവിന്റെ ശത്രു കളവു പറഞ്ഞതാണ്.) എന്നു പ്രസ്താവിച്ചുകൊണ്ടും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞുകേട്ടതായി ഉബയ്യുബ്നു കഅ്ബു (رَضِيَ اللهُ تَعَالَى عَنْهُ) തനിക്കു ഇപ്രകാരം പറഞ്ഞുതന്നിരിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടുമാണ് ഹദീസു ഉദ്ധരിക്കുന്നത്. ഉബയ്യ് (رَضِيَ اللهُ تَعَالَى عَنْهُ)നെപ്പറ്റി പറയുകയാണെങ്കില്‍, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ എഴുത്തുകാരനും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുതന്നെ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ മഹാനും, അന്‍സാരികളുടെ നേതാവ് (سيد الأنصار) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്ഥാനപ്പേരു നല്‍കിയ ആളുമാണ്. സംഭവത്തില്‍ യാതൊരു മാറ്റവും വരുത്താതെ, മൂസാ (عليه الصلاة والسلام) മറ്റൊരാളാണെന്നു മാത്രം നൗഫുല്‍ബികാലീ പറഞ്ഞതിനെ സംബന്ധിച്ചു ‘കളവു പറഞ്ഞു’വെന്നും, ‘അല്ലാഹുവിന്റെ ശത്രു’ എന്നും ഇബ്നു അബ്ബാസ് (رضي الله تعالى عنهما) പറഞ്ഞതു വളരെ ശ്രദ്ധേയമാകുന്നു. എന്നിരിക്കെ, സംഭവത്തിന്റെ രൂപത്തെതന്നെ – ഖുര്‍ആന്റെ വ്യക്തമായ താല്‍പര്യങ്ങള്‍ക്കും പ്രബലമായ ഹദീസുകള്‍ക്കും നിരക്കാത്തനിലയില്‍ – വളച്ചു തിരിച്ചുകാണിക്കുന്നതു എത്രമാത്രം ആക്ഷേപാര്‍ഹമാണ്‌?! ഈ കഥയെപ്പറ്റി ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഉബയ്യുബ്നു കഅ്ബ് (رَضِيَ اللهُ تَعَالَى عَنْهُ) നോടു ചോദിച്ചറിയുവാനുണ്ടായ കാരണവും ഇമാം ബുഖാരി (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്. ഹുര്‍-റുബ്നു ഖൈസും (حر بن قيس-ر) താനും തമ്മില്‍, മൂസാ നബി (عليه الصلاة والسلام) യുടെ ഗുരുവായിത്തീര്‍ന്ന ആള്‍ ഖിള്വ്-ര്‍ (عليه الصلاة والسلام) ആയിരുന്നോ, വേറെ ആളായിരുന്നോ എന്നൊരു തര്‍ക്കം നടക്കുകയുണ്ടായി. അപ്പോഴായിരുന്നു ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഉബയ്യ് (رَضِيَ اللهُ تَعَالَى عَنْهُ) നോട്‌ അന്വേഷണം നടത്തിയതും, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ തിരുവചനം കേള്‍പ്പിച്ചതും. (*) (*). راجع فتح الباري والبخاري في كتاب العلم ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഹദീസു ഇങ്ങിനെ തുടങ്ങുന്നു:- حَدَّثَنِي أُبَيُّ بْنُ كَعْبٍ: أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ” إِنَّ مُوسَى قَامَ خَطِيبًا فِي بَنِي إِسْرَائِيلَ، فَسُئِلَ: أَيُّ النَّاسِ أَعْلَمُ، فَقَالَ: أَنَا، فَعَتَبَ اللَّهُ عَلَيْهِ إِذْ لَمْ يَرُدَّ العِلْمَ إِلَيْهِ، فَأَوْحَى اللَّهُ إِلَيْهِ إِنَّ لِي عَبْدًا بِمَجْمَعِ البَحْرَيْنِ هُوَ أَعْلَمُ مِنْكَ، قَالَ مُوسَى: يَا رَبِّ فَكَيْفَ لِي بِهِ، قَالَ: تَأْخُذُ مَعَكَ حُوتًا فَتَجْعَلُهُ فِي مِكْتَلٍ، فَحَيْثُمَا فَقَدْتَ الحُوتَ فَهُوَ، ثَمَّ … സാരം: റസൂല്‍ (صَلَّى اللهُ عَلَيْهِ وَسَلَّمَ) പറഞ്ഞു കേട്ടതായി ഉബയ്യ് (رَضِيَ اللهُ تَعَالَى عَنْهُ) എനിക്ക് ഇപ്രകാരം പറഞ്ഞുതന്നിരിക്കുന്നു: മൂസാ (عليه الصلاة والسلام) ഇസ്രാഈല്യരില്‍ പ്രസംഗിക്കുകയുണ്ടായി. അപ്പോള്‍, അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. ‘മനുഷ്യരില്‍വെച്ചു അധികം അറിവുള്ളവന്‍ ആരാണ്?’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍’ അതിനാല്‍ അല്ലാഹു അദ്ദേഹത്തെപ്പറ്റി പ്രതിഷേധിച്ചു. അഥവാ കുറ്റപ്പെടുത്തി. കാരണം: അതിനെ സംബന്ധിച്ച അറിവ് അല്ലാഹുവിനാണുള്ളതെന്നു് അദ്ദേഹം മറുപടി പറഞ്ഞില്ല. അങ്ങിനെ, അല്ലാഹു അദ്ദേഹത്തിനു വഹ്-യു നല്‍കി: ‘രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേര്‍ന്ന സ്ഥലത്തു എന്റെ ഒരു അടിയാനുണ്ട്, അദ്ദേഹം തന്നെക്കാള്‍ അറിവുള്ളവനാണ്.’ മൂസാ (عليه الصلاة والسلام) ചോദിച്ചു: ‘റബ്ബേ! ഞാന്‍ അദ്ദേഹത്തെ എങ്ങിനെ കാണും?’ അല്ലാഹു പറഞ്ഞു: ‘നീ നിന്റെ ഒന്നിച്ചു ഒരു കൊട്ടയില്‍ (*) ഒരു മത്സ്യത്തെയും എടുത്തുകൊണ്ടുപോവുക. എന്നിട്ടു ആ മത്സ്യം എവിടെവെച്ചു നിനക്കു നഷ്ടപ്പെട്ടു (കാണാതായി) പോകുന്നുവോ അവിടെ അദ്ദേഹം ഉണ്ടായിരിക്കും…’ (**).) ‘മിക്-ത്തല്‍’ (مِكْتَل) എന്നാണ് ഹദീസിലെ വാക്ക്. ഈത്തപ്പനയോലകൊണ്ടുള്ള കൊട്ട, വട്ടി (زَنْبِيل من خوص) എന്നും മറ്റുമാണു വാക്കര്‍ത്ഥം. ഇതിനെക്കാള്‍ വ്യക്തമായ മറ്റൊരു രിവായത്തുകൂടി കാണുന്നത് നന്നായിരിക്കും. അതു ഇങ്ങിനെയാകുന്നു: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” مُوسَى رَسُولُ اللَّهِ عَلَيْهِ السَّلَام ، قَالَ ذَكَّرَ النَّاسَ يَوْمًا حَتَّى إِذَا فَاضَتِ الْعُيُونُ ، وَرَقَّتِ الْقُلُوبُ وَلَّى ، فَأَدْرَكَهُ رَجُلٌ ، فَقَالَ أَيْ رَسُولَ اللَّهِ ، هَلْ فِي الْأَرْضِ أَحَدٌ أَعْلَمُ مِنْكَ ؟ فَقَالَ : لَا ، فَعَتَبَ عَلَيْهِ إِذْ لَمْ يَرُدَّ الْعِلْمَ إِلَى اللَّهِ ، قِيلَ : بَلَى ، قَالَ : أَيْ رَبِّ فَأَيْنَ ؟ قَالَ : بِمَجْمَعِ الْبَحْرَيْنِ ، قَالَ : أَيْ رَبِّ اجْعَلْ لِي عَلَمًا أَعْلَمُ ذَلِكَ بِهِ ، ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പറഞ്ഞു: അതു (കഥയില്‍ പറഞ്ഞ മൂസാ) അല്ലാഹുവിന്റെ ‘റസൂലായ മൂസാ (عليه الصلاة والسلام) യാകുന്നു എന്ന്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണ്‌: അദ്ദേഹം ഒരു ദിവസം ജനങ്ങള്‍ക്കു ഉപദേശം നല്‍കി. അതിനാല്‍ (ജനങ്ങള്‍ക്കു) കണ്ണുനീര്‍ ഒഴുകുകയും, ഹൃദയങ്ങള്‍ക്കു അലിവുണ്ടാകുകയും ചെയ്തു. അദ്ദേഹം പിരിഞ്ഞു പോകുമ്പോള്‍ ഒരാള്‍ അദ്ദേഹത്തിന്റെ കൂടെ ചെന്ന് ഇങ്ങിനെ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! ഭൂമിയില്‍ നിങ്ങളേക്കാള്‍ അറിവുള്ള വല്ലവരും ഉള്ളതായി നിങ്ങള്‍ക്കു അറിയാമോ?’ അദ്ദേഹം ‘ഇല്ല’ എന്നു പറഞ്ഞു. അതിനാല്‍ അല്ലാഹു അദ്ദേഹത്തിന്റെ മേല്‍ പ്രതിഷേധിച്ചു. കാരണം: അതിനെക്കുറിച്ചുള്ള അറിവു അല്ലാഹുവിനാണുള്ളതെന്നു അദ്ദേഹം മറുപടി പറഞ്ഞില്ല. അതിനാല്‍ അദ്ദേഹത്തോടു പറയപ്പെട്ടു: ‘ഇല്ലാതെ! (തന്നെക്കാള്‍ അറിവുള്ളവര്‍ ഭൂമിയില്‍ വേറെയുണ്ട്.)’ അദ്ദേഹം പറഞ്ഞു: ‘എന്റെ റബ്ബേ! എവിടെയാണുള്ളത്?’ അല്ലാഹു പറഞ്ഞു: ‘രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്താണുള്ളത്.’ അദ്ദേഹം: റബ്ബേ! അതു അറിയുവാനുള്ള ഒരു അടയാളം നീ എനിക്കു നിശ്ചയിച്ചു തരേണമേ!’ – فَقَالَ لِي عَمْرٌو : قَالَ حَيْثُ يُفَارِقُكَ الْحُوتُ (തുടര്‍ന്നുകൊണ്ടു ബുഖാരിയുടെ നിവേദനപരമ്പരയില്‍പ്പെട്ട ഒരാളായ) അംറു ഇങ്ങിനെ പറയുന്നു: ‘മത്സ്യം നിന്നെ വിട്ടുപിരിഞ്ഞുപോകുന്ന സ്ഥലത്തായിരിക്കും അദ്ദേഹം’ എന്നു അല്ലാഹു പറഞ്ഞു. وَقَالَ لِي يَعْلَى قَالَ ‏”‏ خُذْ حُوتاً مَيِّتًا حَيْثُ يُنْفَخُ فِيهِ الرُّوحُ، (വേറൊരു പരമ്പരയിലെ) ഒരാളായ യഅ്-ലയുടെ വാചകം ഇങ്ങിനെയാണ്‌: ‘നീ ഒരു ചത്ത മത്സ്യം കൊണ്ടുപോകുക. അതിനു എവിടെവെച്ചു ജീവനുണ്ടാകുന്നുവോ അവിടെയായിരിക്കും അദ്ദേഹം.’….فَأَخَذَ حُوتًا فَجَعَلَهُ فِي مِكْتَلٍ അങ്ങനെ മൂസാ (عليه الصلاة والسلام) ഒരു മത്സ്യം ഒരു കൊട്ടയില്‍ എടുത്തുകൊണ്ടുപോയി….’ വേറെയും രിവായത്തുകള്‍ ബുഖാരിയിലുണ്ടെങ്കിലും, ഇവയുമായി സാരത്തില്‍ വ്യത്യാസമില്ലാത്തതുകൊണ്ടു അവ ഇവിടെ ഉദ്ധരിക്കേണ്ടതില്ല. മേലുദ്ധരിച്ച ഹദീസിന്റെ വാക്യങ്ങളില്‍ നിന്നു നമുക്ക് പലതും സ്പഷ്ടമായി മനസ്സിലാക്കാം:- 1. മൂസാ (عليه الصلاة والسلام) നബിക്കു പ്രവാചകത്വവും, ദിവ്യദൗത്യവും (നുബുവ്വത്തും, രിസാലത്തും) കിട്ടിയതിനു ശേഷമാണു യഥാര്‍ത്ഥത്തില്‍ ഈ സംഭവം നടന്നിട്ടുള്ളത്. ഇക്കൂട്ടര്‍ ജല്‍പിക്കുന്നതുപോലെ അതിനു മുമ്പല്ല. മാത്രമല്ല, അദ്ദേഹത്തിനു തൗറാത്താകുന്ന വേദഗ്രന്ഥം ലഭിക്കുക കൂടി കഴിഞ്ഞിട്ടാണ് ഈ സംഭവം ഉണ്ടായിട്ടുള്ളതെന്നു ഇതേ ഹദീസില്‍ വ്യക്തമായിട്ടുള്ളതു താഴെ കാണാവുന്നതാകുന്നു. 2. അദ്ദേഹം ഇസ്രാഈല്യരില്‍ ഹൃദയസ്പര്‍ശിയായ ഒരു ഉപദേശ പ്രസംഗം ചെയ്തതിനെത്തുടര്‍ന്ന് ആരോ ഒരു ചോദ്യം ചോദിച്ചു. അതിനു അദ്ദേഹം കൊടുത്ത മറുപടി ഒരു വിധേന ശരിയായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ഉന്നതമായ നിലപാടിനു യോജിച്ചതായിരുന്നില്ല അത്. അതാണ്‌ ഇങ്ങിനെ ഒരു പരിശീലനത്തിനു – അല്ലെങ്കില്‍ പരീക്ഷണത്തിനു – അദ്ദേഹം വിധേയനാക്കപ്പെടുവാന്‍ കാരണം. 3. അദ്ദേഹത്തോടു ചോദിക്കപ്പെട്ട ചോദ്യം – ഇക്കൂട്ടര്‍ പുച്ഛസ്വരത്തില്‍ പറഞ്ഞതുപോലെ – ‘ഏറ്റവും വലിയ ജ്ഞാനി ആരാണ്’ എന്നല്ലായിരുന്നു. ആ അര്‍ത്ഥത്തിലുള്ള ഒരു ചോദ്യമായിരുന്നു അദ്ദേഹത്തോടു ചോദിക്കപ്പെട്ടതെങ്കില്‍ – മൂസാനബിയെന്നല്ല – ഒരു സാധാരണക്കാരനായ സത്യവിശ്വാസിപോലും ‘ഏറ്റവും വലിയ ജ്ഞാനി അല്ലാഹുവാണ്’ എന്നുമാത്രമേ ഉത്തരം പറയുകയുള്ളു. പക്ഷേ, ‘അക്കാലത്തു ഭൂമിയിലുള്ള മനുഷ്യരില്‍വെച്ചു ഏറ്റവും അറിവുള്ള ആള്‍ ആരാണ്, മൂസാനബിയെക്കാള്‍ അറിവുള്ള വേറെ വല്ലവരും അന്നു ഭൂമിയിലുണ്ടോ’ എന്നായിരുന്നു ചോദിക്കപ്പെട്ടിരുന്നത്. മേലുദ്ധരിച്ചതല്ലാത്ത മൂന്നാമതൊരു രിവായത്തില്‍: هَلْ تَعْلَمُ أَحَدًا أَعْلَمَ مِنْكَ؟ (നിങ്ങളേക്കാള്‍ അറിവുള്ള ഒരാളെ നിങ്ങള്‍ക്കറിയാമോ?) എന്നാണ് ചോദ്യത്തിന്റെ വാചകം. സാരത്തില്‍ ഈ രിവായത്തുകളെല്ലാം ഒന്നുതന്നെ. ഏതായാലും, അദ്ദേഹത്തിന്റെ അറിവില്‍ പെട്ടേടത്തോളം ഭൂമിയില്‍ തന്നെക്കാള്‍ അറിവുള്ള ഒരു മനുഷ്യന്‍ ഇല്ലായിരുന്നുതാനും. അതിനാല്‍ അദ്ദേഹം ‘ഇല്ല’ എന്നോ, ‘ഞാന്‍ തന്നെ’ എന്നോ മറുപടി കൊടുത്തു. ഉണ്ടെന്നു അറിവില്ലാത്ത സ്ഥിതിക്ക് ‘ഉണ്ട്’ എന്നു മറുപടി പറയുവാന്‍ നിവൃത്തിയില്ലല്ലോ. എന്നാല്‍, അങ്ങിനെ ഒരാള്‍ വേറെ ഭൂമിയില്‍ എവിടെയും ഇല്ലെന്നു സൂക്ഷ്മമായ അറിവ് സിദ്ധിച്ചിട്ടില്ലാത്തതുകൊണ്ട് ‘ഇല്ല’ എന്നു തീര്‍ത്തുപറഞ്ഞതു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു മര്യാദക്കേടുമായിരുന്നു. ‘അല്ലാഹുവിനു അറിയാം’ (الله أعلم) എന്നായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. അദ്ദേഹം ഒരു സാധാരണക്കാരനല്ല, ഒരു ദൈവദൂതനാണ്‌, ദൈവദൂതന്മാരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നവനാണ്. ആകയാല്‍ അല്ലാഹു അദ്ദേഹത്തിന്റെമേല്‍ വെറുപ്പു പ്രകടിപ്പിച്ചു. ആളുകളുടെ നിലനോക്കിയാണല്ലോ പ്രവൃത്തികള്‍ വിലയിരുത്തപ്പെടുക. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ ആ വാക്കു അദ്ദേഹത്തിനു കൂടുതല്‍ ജ്ഞാനം ലഭിക്കുവാനും, കൂടുതല്‍ മര്യാദ ശീലിക്കുവാനും കാരണമായിത്തീരുകയും ചെയ്തു. ഈ ദുര്‍വ്യാഖ്യാനക്കാര്‍ ചിത്രീകരിച്ചു കാണിച്ചതുപോലെ, മൂസാ നബി (عليه الصلاة والسلام) ഒരു അഹംഭാവിയാണെന്നോ, അഹംഭാവത്തിന്റെ ശിക്ഷയായിക്കൊണ്ടായിരുന്നു അദ്ദേഹം ഖിള്വ്-ര്‍ (عليه الصلاة والسلام) നെ സന്ദര്‍ശിക്കേണ്ടി വന്നതെന്നോ വരുത്തിക്കൂട്ടുവാന്‍ ഇവിടെ യാതൊരു ന്യായവുമില്ല എന്നു ഈ നബി വാക്യങ്ങള്‍കൊണ്ട് ധാരാളം തെളിഞ്ഞുവല്ലോ. ‘മനുഷ്യരില്‍ വെച്ച് കൂടുതല്‍ അറിവുള്ളവന്‍ ആരാണ് എന്നു പണ്ഡിതനോട് ചോദിക്കപ്പെട്ടാല്‍ അതിന്റെ വിവരം അല്ലാഹുവിങ്കലേക്കു വിട്ടേക്കുന്നതു – അല്ലാഹുവിനറിയാമെന്നു മറുപടി പറയുന്നത് നന്നായിരിക്കും’ (باب مَا يُسْتَحَبُّ لِلْعَالِمِ إِذَا سُئِلَ أَيُّ النَّاسِ أَعْلَمُ فَيَكِلُ الْعِلْمَ إِلَى اللَّهِ) എന്ന തലക്കെട്ടു കൊടുത്തുകൊണ്ട് ഇമാം ബുഖാരി (رحمه الله) ഈ ഹദീസില്‍ ഒരിടത്ത് ഉദ്ധരിച്ചിരിക്കുന്നതും, അതിന്റെ വ്യാഖ്യാനത്തില്‍ ഇമാം അസ്ഖലാനി (رحمه الله) ഈ സംഗതി വിശദീകരിച്ചു പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു. പക്ഷേ, സ്വന്തം താല്‍പര്യങ്ങള്‍ക്കുമാത്രം വില കല്‍പിക്കുന്ന ഇവര്‍ക്കു അതൊന്നും ബാധകമല്ലല്ലോ! 4. തനിക്കു പരിശീലനവും അറിവും നല്‍കുവാന്‍ പറ്റിയ വല്ലവരേയും കിട്ടുമോ എന്നു അന്വേഷിച്ചു കൊണ്ടുപോകുകയോ, തന്നെക്കാള്‍ അറിവുള്ള ഒരു ഗുരു എവിടെയോ ഉണ്ടെന്നു കേട്ടു തേടിപ്പോകുകയോ അല്ല മൂസാ (عليه الصلاة والسلام) ചെയ്തത്. ഇതെല്ലാം ദുര്‍വ്യാഖ്യാനക്കാരുടെ സ്വന്തം സങ്കല്‍പങ്ങളാണ്. മൂസാ (عليه الصلاة والسلام) നെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ടെന്നും, അദ്ദേഹം ഇന്ന സ്ഥലത്താണുള്ളതെന്നും അല്ലാഹു മൂസാ (عليه الصلاة والسلام) നബിയെ അറിയിച്ചു: അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതനുസരിച്ചായിരുന്നു ഈ യാത്രയുണ്ടായത്. പ്രവാചകനാകുവാന്‍ പോകുന്ന ഒരാള്‍ക്ക് – അല്ലാഹു പ്രവാചകത്വസ്ഥാനം നല്‍കുന്നതിനു മുമ്പു – അതിനെപ്പറ്റി ഒരു മുന്നറിവും ഉണ്ടായിരിക്കുകയില്ല. ആകയാല്‍, പരിശീലനാര്‍ത്ഥം ഒരു ഗുരുവിനെ തേടിപ്പോകേണ്ടുന്ന ആവശ്യം അക്കാലത്തു – പ്രവാചകത്വത്തിനുമുമ്പ് – അദ്ദേഹത്തിനു നേരിടുവാനുമില്ല. 5. പുഴയോരത്തില്‍കൂടി പോകുമ്പോള്‍ ഭക്ഷണാവശ്യാര്‍ത്ഥം പിടിച്ച ഒരു മത്സ്യമായിരുന്നില്ല മൂസാ (عليه الصلاة والسلام) ന്റെ മത്സ്യം. നേരെമറിച്ചു ഖിള്വ്-ര്‍ (عليه الصلاة والسلام) നെ കണ്ടെത്തുന്ന സ്ഥലം അറിയുന്നതിനുള്ള അടയാളമെന്ന നിലക്ക് അദ്ദേഹത്തിന്റെ കൂടെ കൊണ്ടുപോകുവാന്‍ അല്ലാഹു തന്നെ കല്‍പിച്ചതും, ആ കല്‍പനയനുസരിച്ച് അദ്ദേഹം നേരത്തെത്തന്നെ ഒപ്പം കൊണ്ടുപോയിരുന്നതുമായിരുന്നു അത്. 6. അതെ, പുഴക്കരികെ ഒരു കുഴിക്കുത്തി അതില്‍ പിടിച്ചിട്ട മത്സ്യമായിരുന്നില്ല, ആ മത്സ്യം. അതു ചാടിപ്പോയതു ഒരു കുഴിയില്‍നിന്നുമായിരുന്നില്ല. അദ്ദേഹം അതിനെ ഒരു കൊട്ടയിലോ മറ്റോ കൊണ്ടുപോയതായിരുന്നു. അതില്‍ നിന്നാണതു വെള്ളത്തിലേക്കു ചാടിപ്പോയതും. ഇതിനെപ്പറ്റി താഴെ ഹദീസില്‍ കൂടുതല്‍ വ്യക്തമായി കാണാം. 7. ഈ മത്സ്യം കേവലം ഒരു സാധാരണ മത്സ്യമായിരുന്നില്ല എന്നാണു മനസ്സിലാക്കേണ്ടത്. താഴെ ഉദ്ധരിക്കുന്ന ഹദീസു വാക്യങ്ങളില്‍നിന്നു നമുക്കിതു കൂടുതല്‍ ദൃഢമായി ഗ്രഹിക്കാം. ഈ വ്യാഖ്യാനക്കാര്‍ ‘അതൊരു അസാധാരണ മത്സ്യമൊന്നുമായിരുന്നില്ല’ എന്നു ജല്‍പിക്കുന്നതു അബദ്ധം മാത്രമാണെന്നു പറയേണ്ടതില്ല. കാരണം കൊട്ടപോലെയുള്ള പാത്രത്തിലിട്ടുകൊണ്ടുപോകുന്ന മത്സ്യം ജീവനില്ലാത്തതായിരിക്കുമല്ലോ. യഅ്-ലായുടെ രിവായത്തു അതു സ്പഷ്ടമാക്കിയിട്ടുമുണ്ട്. മത്സ്യം ചാടിപ്പോയതിനെപ്പറ്റി ഹദീസിലെ വാക്യങ്ങള്‍ കാണുമ്പോള്‍ ഈ പരമാര്‍ത്ഥം വീണ്ടും കൂടുതല്‍ സ്പഷ്ടമാകും. യാത്രയാണെങ്കില്‍ സാധാരണമല്ലാത്ത ഒരു യാത്ര. യാത്രക്കാരന്‍ ഒരു പ്രവാചകവര്യന്‍, അദ്ദേഹത്തെ കല്‍പിച്ചയക്കുന്നതു അല്ലാഹു, അവന്‍ നിര്‍ദ്ദേശിച്ചു കൊടുത്ത ഒരു പ്രത്യേക അടയാളമാണ് ആ മത്സ്യം. അതു സമുദ്രത്തിലൂടെ പോയവഴി ഒരു തുരങ്കംപോലെ ആക്കിയിരിക്കുന്നു, (فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا) എന്നും, ആ വഴി അതൊരു ആശ്ചര്യമാക്കിയിരിക്കുന്നു. (وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا) എന്നും അല്ലാഹു തന്നെ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ തീര്‍ച്ചയായും അതിലൊരു അസാധാരണത്വം ഉണ്ടെന്നത്രെ നാം വിശ്വസിക്കുന്നത്. മേല്‍ ചൂണ്ടിക്കാട്ടിയ സംഗതികള്‍ മിക്കതും ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഹദീസില്‍നിന്നു മാത്രമാണു നമുക്കു മനസ്സിലാക്കുവാന്‍ കഴിയുന്നതു. മൂസാ (عليه الصلاة والسلام) സന്ദര്‍ശിക്കുവാന്‍ പോയ ആ ആളുടെ പേരും ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടില്ല. ‘നമ്മുടെ അടിയാന്‍മാരില്‍പെട്ട ഒരു അടിയാന്‍ (عَبْدًا مِّنْ عِبَادِنَا) എന്നാണു അല്ലാഹു പറയുന്നത്. ആ അടിയാന്‍ ഖിള്വ്-ര്‍ (عليه الصلاة والسلام) (*) ആയിരുന്നുവെന്നും നബി വചനങ്ങളില്‍നിന്നാണ് നമുക്ക് ലഭിക്കുന്നത്. ഏതായാലും ഇദ്ദേഹം ഒരു പ്രവാചകനായിരിക്കുവാനാണ് സാധ്യതയുള്ളതെന്ന് നാം മുമ്പു ചൂണ്ടിക്കാണിച്ചു. മൂസാ (عليه الصلاة والسلام) നബിയേക്കാള്‍ എല്ലാ വിഷയത്തിലും കൂടുതല്‍ അറിവു ഖിള്വ്-ര്‍ (عليه الصلاة والسلام) നു ഉണ്ടായിരുന്നുവോ? ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ അറിവുണ്ടായിരുന്നതു എന്നുള്ളതാണ് വാസ്തവം. കാരണം: മേലുദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാവുന്നതാകുന്നു:- (*). ‘ഖിള്വ്-ര്‍ എന്നും, ഖള്വിര്‍ എന്നും (خِضر، خَضِر) ഈ പേര്‍ വായിക്കപ്പെടുന്നു. فَقَالَ مَنْ أَنْتَ قَالَ: أَنَا ‏مُوسَى ‏قَالَ: ‏مُوسَى ‏بَنِي إِسْرَائِيلَ ‏قَالَ: نَعَمْ قَالَ فَمَا شَأْنُكَ قَالَ جِئْتُ لِتُعَلِّمَنِي مِمَّا عُلِّمْتَ رَشَدًا സാരം: ഖിള്വ്-ര്‍ ചോദിച്ചു: ‘താന്‍ ആര്‍?’ അദ്ദേഹം (മൂസാ-عليه الصلاة والسلام) പറഞ്ഞു: ‘മൂസയാണ്.’ ഖിള്വ്-ര്‍ (عليه الصلاة والسلام) ചോദിച്ചു: ‘ഇസ്രാഈല്യരുടെ മൂസയോ?’ മൂസാ (عليه الصلاة والسلام): ‘അതെ’ എന്നു ഉത്തരം പറഞ്ഞു. ‘താങ്കളുടെ കാര്യം എന്താണ് (ഉദ്ദേശമെന്ത്?)’ എന്നു അദ്ദേഹം അന്വേഷിച്ചു. മൂസാ (عليه الصلاة والسلام) മറുപടി പറഞ്ഞു: ‘താങ്കള്‍ക്കു നേര്‍മ്മാര്‍ഗ്ഗമായി നല്‍കപ്പെട്ടിട്ടുള്ള അറിവില്‍നിന്നു എനിക്കു വല്ലതും പഠിപ്പിച്ചു തരുവാന്‍ വേണ്ടി ഞാന്‍ വന്നതാണ്.’ قَالَ : أَمَا يَكْفِيكَ أَنَّ التَّوْرَاةَ بِيَدَيْكَ ، وَأَنَّ الْوَحْيَ يَأْتِيكَ يَا مُوسَى ، إِنَّ لِي عِلْمًا لَا يَنْبَغِي لَكَ أَنْ تَعْلَمَهُ ، وَإِنَّ لَكَ عِلْمًا لَا يَنْبَغِي لِي أَنْ أَعْلَمَهُ ഖിള്വ്-ര്‍: ‘താങ്കളുടെ കൈവശം തൗറാത്ത് ഉണ്ടു, താങ്കള്‍ക്കു വഹ്-യും വരുന്നുണ്ട്, അതുപോരേ? ഹേ! മൂസാ! എനിക്കു ചില അറിവുകളുണ്ട് – താങ്കള്‍ക്കു അതു അറിയേണ്ടതില്ല; താങ്കള്‍ക്കും ചില അറിവുകളുണ്ട് – അതു എനിക്കും അറിയേണ്ടതില്ല’ എന്നു പ്രതിവചിച്ചു. ഒരു രിവായത്തിലെ വാചകം ഇതാണ്: وفي رواية إِنِّي عَلَى عِلْمٍ مِنْ عِلْمِ اللَّهِ عَلَّمَنِيهِ لَا تَعْلَمُهُ أَنْتَ ، وَأَنْتَ عَلَى عِلْمٍ مِنْ عِلْمِ اللَّهِ عَلَّمَكَهُ اللَّهُ لَا أَعْلَمُهُ ‘എനിക്കു അല്ലാഹു അറിയിച്ചു തന്ന ചില അറിവുകളുണ്ട് – അതു താങ്കള്‍ക്കു അറിയുകയില്ല; താങ്കള്‍ക്കു അറിയിച്ചു തന്ന ചില അറിവുകളുണ്ട്. അത് എനിക്കും അറിയുകയില്ല’. രണ്ടില്‍ ഓരോരുത്തര്‍ക്കും ചില പ്രത്യേക ജ്ഞാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നും, അതു മറ്റേയാള്‍ക്കില്ലെന്നും, ഖിള്വ്-ര്‍ (عليه الصلاة والسلام) ന്റെ പ്രത്യേക അറിവില്‍ നിന്നു പഠിക്കുവാനായിരുന്നു മൂസാ (عليه الصلاة والسلام) അയക്കപ്പെട്ടിരുന്നതെന്നും ഇതില്‍ നിന്നു ശരിക്കു വ്യക്തമാണല്ലോ. 65-68 ആയത്തുകളില്‍ നിന്നും ഈ വസ്തുത മനസ്സിലാക്കാവുന്നതാകുന്നു. ഈ രണ്ടുതരം അറിവുകളെപ്പറ്റി 82-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം വേണ്ടതുപോലെ ഗ്രഹിച്ചവരെ സംബന്ധിച്ചിടത്തോളം ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു നബി അല്ലെന്നുവന്നാല്‍ തന്നെയും ആശയക്കുഴപ്പത്തിനു അവകാശമില്ലാത്തതാണ്. എന്നിരിക്കെ, 82-ാം വചനത്തിന്റെ അന്ത്യഭാഗത്തില്‍ നിന്നും മറ്റുമായി അദ്ദേഹം ഒരു നബിതന്നെയാണെന്നു വ്യക്തമാകുമ്പോള്‍ പിന്നെ യാതൊരു സംശയത്തിനും ഇവിടെ അവകാശമില്ല. 66-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, ….هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ (താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടതില്‍ നിന്നു എനിക്കു താങ്കള്‍ പഠിപ്പിച്ചുതരുമെന്ന നിശ്ചയത്തിന്‍മേല്‍ ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ?) എന്നു മൂസാനബി (عليه الصلاة والسلام) ചോദിച്ചുവല്ലോ. ഈ ചോദ്യത്തിന്റെ താല്‍പര്യം സ്പഷ്ടമാണ്. അതായത്: ഈ ആവശ്യാര്‍ത്ഥം ഞാന്‍ നിങ്ങളുടെ കൂടെ സഹവസിക്കട്ടെയോ? അതിനായി നിങ്ങളൊന്നിച്ചു ഞാന്‍ വരട്ടെയോ? എന്നു തന്നെ. അഥവാ ഇക്കൂട്ടര്‍ പറയുംപോലെ ‘ഒരു പ്രവാചകനല്ലാത്തവന്‍ ഒരു പ്രവാചകനെ പിന്‍പറ്റി നടക്കുന്നപ്രകാരം ഞാന്‍ നിങ്ങളെ പിന്‍പറ്റി നടക്കട്ടെയോ?’ എന്നല്ല. അങ്ങിനെയാണെങ്കില്‍, ‘എന്നോടു ചോദ്യം ചെയ്യരുത്’ എന്നും, ‘എന്റെ ഒന്നിച്ചു തനിക്കു ക്ഷമിക്കുവാന്‍ കഴിയുകയില്ല’ എന്നും പറഞ്ഞ് പ്രവാചകനല്ലാത്ത മൂസാ (عليه الصلاة والسلام) നെ നിരുത്സാഹപ്പെടുത്തുവാന്‍, പ്രവാചകനായ ഖിള്വ്-ര്‍ (عليه الصلاة والسلام) നു പാടുണ്ടോ?! അപ്പോള്‍ -മൂസായും താനും ഓരോ പ്രവാചകന്‍മാരായിരിക്കെ – അദ്ദേഹത്തിന്റെ അറിവിനപ്പുറമുള്ള വല്ലതും തന്റെ പക്കല്‍ കണ്ടേക്കാമെന്നു കരുതിയാണ് ഖിള്വ്-ര്‍ (عليه الصلاة والسلام) അതു പറയുന്നതു എന്നാണ് മനസ്സിലാക്കേണ്ടത്. 65-70 വചനങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ തന്നെ ഇതു വ്യക്തമാകും. ‘അത്തബിഉ’ (أَتَّبِعُ) എന്ന ക്രിയാപദത്തിനു ‘അനുഗമിക്കുക, ഒപ്പം പോകുക, പിന്‍പറ്റുക, പിന്‍തുടരുക’ എന്നൊക്കെ മലയാളത്തില്‍ അര്‍ത്ഥം വരാം. ഇവിടത്തെ ഉദ്ദേശ്യം എന്താണെന്നാണ് നാം നോക്കേണ്ടത്. ‘രണ്ടു പ്രധാന അബദ്ധങ്ങളെക്കുറിച്ച് നാം ഇവിടെ ഉണര്‍ത്താം’ എന്ന മുഖവുരയോടുകൂടി ഇമാം അസ്ഖലാനീ (رحمه الله) ഇങ്ങിനെ പ്രസ്താവിച്ചുകാണാം: ‘ഒന്ന്: ഈ കഥയെ ആസ്പദമാക്കിക്കൊണ്ട് ചില വിഡ്ഢികള്‍ക്ക് മൂസാ (عليه الصلاة والسلام) നെക്കാള്‍ ശ്രേഷ്ഠതയുള്ള ആളാണ്‌ ഖിള്വ്-ര്‍ (عليه الصلاة والسلام) എന്നൊരു ധാരണ പിണഞ്ഞിരിക്കുന്നു. ഈ കഥയെപ്പറ്റി ശരിക്കും പരിചിന്തനം ചെയ്‌വാന്‍ കഴിയാത്ത – മൂസാ (عليه الصلاة والسلام) ക്കു അല്ലാഹു നല്‍കിയ ‘രിസാലത്ത്’ (ദിവ്യ ദൗത്യം) അല്ലാഹുവിന്റെ സംസാരം കേള്‍ക്കല്‍, എല്ലാ വിജ്ഞാനവും നിറഞ്ഞ തൗറാത്തു ലഭിക്കല്‍ ആദിയായവയെപ്പറ്റി ഗൗനിക്കാത്ത – ആളുകള്‍ക്കാണ് ഇത്തരം അമളി പിണയുന്നത്. ഇസ്രാഈല്‍ ഗോത്രങ്ങളിലെ പ്രവാചകന്‍മാരെല്ലാം തന്നെ – ഈസാ (عليه الصلاة والسلام) പോലും – അദ്ദേഹത്തിന്റെ വേദഗ്രന്ഥത്തിന്റെ നിയമങ്ങളനുസരിച്ചുകൊള്ളുവാന്‍ നിര്‍ബന്ധിതരാണ്‌. ഇതിനു ഖുര്‍ആനില്‍ പല രേഖകളും ഉണ്ട്. ….يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي (മൂസാ! എന്റെ ദൗത്യങ്ങളെക്കൊണ്ടും, എന്റെ സംസാരം കൊണ്ടും ഞാന്‍ നിശ്ചയമായും നിന്നെ ജനങ്ങളെക്കാള്‍ (ഉന്നതനായി) തിരഞ്ഞെടുത്തിരിക്കുന്നു.). എന്ന ഒരൊറ്റ ആയത്തുതന്നെ ഇപ്പറഞ്ഞതിനു രേഖ മതി. ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു പ്രവാചകനാണെങ്കിലും, ഒരു റസൂലല്ലെന്നു തീര്‍ച്ചയാണ്. റസൂലല്ലാത്ത പ്രവാചകനെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠതയുള്ള ആളാണ്‌ റസൂല്‍. എനി, അദ്ദേഹം ഒരു റസൂലുംകൂടി ആയിരുന്നുവെന്ന് സമ്മതിച്ചുകൊടുത്താല്‍ പോലും, മൂസാ (عليه الصلاة والسلام) നബിയുടെ ‘രിസാലത്തു’ കൂടുതല്‍ മഹത്വമേറിയതും, അദ്ദേഹത്തിന്റെ സമുദായം കൂടുതല്‍ വലിയതുമാകുന്നു. ഖിള്വ്-ര്‍ (عليه الصلاة والسلام) യാകട്ടെ, കവിഞ്ഞപക്ഷം അദ്ദേഹം ഇസ്രാഈല്‍ സമുദായത്തിലെ നബിമാരില്‍പെട്ട ഒരാളായിരിക്കും; മൂസാ (عليه الصلاة والسلام) അവരില്‍ വെച്ചു ശ്രേഷ്ഠനും…..’ രണ്ടാമത്തെ അബദ്ധധാരണയെക്കുറിച്ചു അസ്ഖലാനീ (رحمه الله) പറയുന്നതിന്റെ ചുരുക്കം ഇതാകുന്നു: ‘ശരീഅത്തുനിയമങ്ങള്‍ സാധാരണക്കാര്‍ക്കുമാത്രം ബാധകമായതാണ്, ഹൃദയമാലിന്യതകളില്‍ നിന്നു സംശുദ്ധമായവര്‍ക്കു അവരുടെ ഹൃദയങ്ങളുടെ വിധികളനുസരിച്ചു നടന്നാല്‍ മതിയാകും’, എന്നൊക്കെ ഈ കഥയെ അടിസ്ഥാനമാക്കി ചിലര്‍ പറഞ്ഞുവരാറുണ്ട്. അത് തനി നിര്‍മ്മതത്വവും, അവിശ്വാസവുമാകുന്നു. (فتج الباري) ‘ബഹ്ര്‍’ (الْبَحْر) എന്ന പദത്തിനു സമുദ്രം എന്നര്‍ത്ഥം. ചിലപ്പോള്‍ അതു നദിക്കും പറയപ്പെടാറുണ്ട്. എന്നിരിക്കെ, مَجْمَعَ الْبَحْرَيْنِ (രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലം) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, സാക്ഷാല്‍ സമുദ്രങ്ങളോ നദികളോ എന്നു ഖണ്ഡിതമായി പറയുവാന്‍ വയ്യ. പക്ഷേ, ഈ പുത്തന്‍ വ്യാഖ്യാനക്കാരുടെ വാദം സംഭവം നടന്നതു മൂസാ (عليه الصلاة والسلام) ഒരു നബിയാകുന്നതിനു മുമ്പാണെന്നും, അദ്ദേഹത്തിന്റെ മത്സ്യം തല്‍ക്കാലം ഭക്ഷണാര്‍ത്ഥം പിടിക്കപ്പെട്ടതാണെന്നും, പിടിച്ചിട്ട കുഴിയില്‍ നിന്നു അതു തക്കത്തില്‍ ചാടിപ്പോയതാണെന്നും മറ്റുമാണല്ലോ. ഈ വാദങ്ങള്‍ക്കു ന്യായീകരണം നല്‍കുന്നതിനുവേണ്ടി ആ വാക്കിന്റെ ഉദ്ദേശ്യം രണ്ടു നദികള്‍ കൂടിയ സ്ഥലമാണെന്നും, ആ നദികള്‍ മിക്കവാറും നൈല്‍ നദിയുടെ രണ്ടു ശാഖകളാണെന്നും അവര്‍ അനുമാനിക്കുന്നത്, സ്വന്തം വാദത്തിനു ഉപോല്‍ബലകമായി മാത്രമാണ്. അതിനു പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാത്തിടത്തോളം കാലം, രണ്ടു സമുദ്രങ്ങള്‍ (بَحْرَيْنِ) എന്നു പറഞ്ഞത് കേവലം ‘രണ്ടു സമുദ്രങ്ങള്‍’ തന്നെയാണെന്നു പറയുവാനേ നിവൃത്തിയുള്ളൂ. 61-ാം വചനത്തിന്റെ വിവരണത്തില്‍ ഇതിനെപ്പറ്റി നാം പ്രസ്താവിച്ചിട്ടുണ്ട്. മത്സ്യത്തെപ്പറ്റി അല്‍പംകൂടി ശ്രദ്ധിക്കാം: മത്സ്യം എടുത്തുകൊണ്ടുപോകുമ്പോള്‍ മൂസാ (عليه الصلاة والسلام) തന്റെ വാലിയക്കാരനായ യൂശഉ് (عليه الصلاة والسلام) നോടു പറയുന്നതു ഇപ്രകാരമാണ്: لَا أُكَلِّفُكَ إِلَّا أَنْ تُخْبِرَنِي بِحَيْثُ يُفَارِقُكَ الْحُوتُ (ഈ മത്സ്യം നിന്നെ വിട്ടുപോകുന്നിടത്തുവെച്ചു നീ എന്നോടു വിവരം അറിയിക്കണമെന്നല്ലാതെ ഞാന്‍ നിന്നോടു ശാസിക്കുന്നില്ല). ഇതിനു യൂശഉ് (عليه الصلاة والسلام) ഇങ്ങിനെ മറുപടി പറഞ്ഞു: مَا كَلَّفْتَ كَثِيرًا (താങ്കള്‍ അധികമൊന്നും ശാസിക്കുന്നില്ലല്ലോ). അതിനു പ്രയാസമൊന്നും ഇല്ലല്ലോ എന്നു സാരം. 60-ാം വചനം ഉദ്ധരിച്ചുകൊണ്ടു ഹദീസ് ഇങ്ങിനെ തുടരുന്നു: فَبَيْنَمَا هُوَ فِي ظِلِّ صَخْرَةٍ فِي مَكَانٍ ثَرْيَانَ، إِذْ تَضَرَّبَ الحُوتُ (*) وَمُوسَى نَائِمٌ، فَقَالَ فَتَاهُ: لاَ أُوقِظُهُ حَتَّى إِذَا اسْتَيْقَظَ فنَسِيَ أَنْ يُخْبِرَهُ، وَتَضَرَّبَ الحُوتُ حَتَّى دَخَلَ البَحْرَ، فَأَمْسَكَ اللَّهُ عَنْهُ جِرْيَةَ البَحْرِ، حَتَّى كَأَنَّ أَثَرَهُ فِي حَجَرٍ (*). و في رواية سفيان اضطرب الحوت (സാരം: അങ്ങനെ, മൂസാ (عليه الصلاة والسلام) ഒരു പാറക്കലിന്റെ തണലില്‍ നനവുള്ള ഒരു സ്ഥലത്തായിരുന്നപ്പോള്‍ മത്സ്യം പിടച്ചുചാടി. മൂസാ (عليه الصلاة والسلام) ഉറങ്ങുകയായിരുന്നു. അപ്പോള്‍ വാലിയക്കാരന്‍: ‘ഞാന്‍ അദ്ദേഹത്തെ ഉറക്കില്‍നിന്നു ഉണര്‍ത്തുന്നില്ല’ എന്നു (സ്വയം) പറഞ്ഞു. അദ്ദേഹം ഉണര്‍ന്നപ്പോള്‍ അതു പറയുവാന്‍ താന്‍ മറന്നുപോവുകയും ചെയ്തു. മത്സ്യം പിടച്ചുചാടി സമുദ്രത്തില്‍ പ്രവേശിച്ചു. അപ്പോള്‍ അല്ലാഹു സമുദ്രത്തിന്റെ ഒഴുക്കു അതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. മത്സ്യത്തിന്റെ അടയാളം (അതു പോയവഴി) ഒരു കല്ലില്‍ പതിഞ്ഞാലുള്ളതുപോലെയായിത്തീര്‍ന്നു. هَكَذَا -وعاق – يعني عمرو – بَيْنَ إِبْهَامَيْهِ وَاللَّتَيْنِ تَلِيَانِهِمَا (നിവേദകന്‍മാരില്‍ ഒരാളായ) അംറ്: ‘അതു ഇപ്രകാര’മെന്നു പറഞ്ഞുകൊണ്ടു രണ്ടുതള്ളവിരലുകളും തൊട്ടവിരലുകളും കൂട്ടിച്ചേര്‍ത്തു വൃത്താകൃതിയില്‍ കാണിക്കുകയുണ്ടായി. (62-ാം വചനത്തില്‍ പറഞ്ഞതുപോലെ) മൂസാ (عليه الصلاة والسلام) പറഞ്ഞു: قَالَ موسى لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا ‘നമ്മുടെ ഈ യാത്ര നിമിത്തം നാം ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു.’ ബുഖാരീ (رحمه الله) യുടെ ഒരു രിവായത്തില്‍ വന്ന വാചകങ്ങള്‍ ഇപ്രകാരമാകുന്നു:- فَصَارَ مِثْلَ الطَّاقِ -فَقَالَ: هَكَذَا مِثْلُ الطَّاقِ- فَانْطَلَقَا يَمْشِيَانِ بَقِيَّةَ لَيْلَتِهِمَا وَيَوْمَهُمَا، حَتَّى إِذَا كَانَ مِنَ الْغَدِ قَالَ لِفَتَاهُ. آتِنَا غَدَاءَنَا لَقَدْ لَقِينَا مِنْ سَفَرِنَا هَذَا نَصَبًا. وَلَمْ يَجِدْ مُوسَى النَّصَبَ حَتَّى جَاوَزَ حَيْثُ أَمَرَهُ اللَّهُ സാരം: അങ്ങനെ, അതു (മത്സ്യത്തിന്റെ അടയാളം) ഒരു വെടിപ്പഴുതുപോലെയായിത്തീര്‍ന്നു. എന്നിട്ടു അവര്‍ രാത്രിയിലെ ബാക്കി സമയവും പകലും നടന്നു. പിറ്റേദിവസമായപ്പോള്‍ മൂസാ (عليه الصلاة والسلام) വാലിയക്കാരനോടു : ‘ഈ യാത്ര നിമിത്തം നാം ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. അല്ലാഹു നിര്‍ദ്ദേശിച്ച സ്ഥലം (മത്സ്യം ചാടിപ്പോകുന്ന സ്ഥലം) വിട്ടുകടന്നുപോകുന്നതുവരെ മൂസാ (عليه الصلاة والسلام) നബിക്കു ക്ഷീണം ബാധിച്ചിട്ടുണ്ടായിരുന്നില്ല. ഇതില്‍നിന്നു താഴെ പറയുന്ന കാര്യങ്ങള്‍ നമുക്കു മനസ്സിലാക്കാവുന്നതാണ്:- (1) മത്സ്യം അസാധാരണമായ നിലയില്‍ പിടച്ചുചാടിപ്പോയതായിരുന്നു – നദീജലം കണ്ട വെമ്പല്‍മൂലം കുഴിയില്‍നിന്നു കുതിച്ചു ചാടിയതല്ല. (2) മത്സ്യം വെള്ളത്തില്‍ ചാടിപ്പോയവഴി, ആശ്ചര്യകരമാംവിധം തെളിഞ്ഞു കാണാമായിരുന്നു. കാരണം: വെള്ളം ഇടതൂര്‍ന്നു പോകാതെ ഒരു മാളമെന്നോണം അതു അവശേഷിച്ചിരുന്നു. (3) മൂസാ (عليه الصلاة والسلام) നബിക്കു യാത്രാക്ഷീണം അനുഭവപ്പെട്ടതു മത്സ്യം പോയിക്കളഞ്ഞ സമയം മുതല്‍ക്കായിരുന്നു. 63-ാം ആയത്തു ഉദ്ധരിച്ചുകൊണ്ടു ഹദീസില്‍ ഇങ്ങിനെ പറയുന്നു: فَكَانَ لِلْحُوتِ سَرَبًا ، وَلِمُوسَى وَلِفَتَاهُ عَجَبًا (അങ്ങനെ, മത്സ്യം പോയ മാര്‍ഗ്ഗം മത്സ്യത്തിനു ഒരു തുരങ്കവും, മൂസാ (عليه الصلاة والسلام) ക്കും വാലിയക്കാരനും ഒരു ആശ്ചര്യവും ആയിത്തീര്‍ന്നു.) ഇതു മത്സ്യത്തിന്റെ അസാധാരണത്വത്തെ കുറിക്കുന്നുവല്ലോ. 61-ാം വചനത്തില്‍ ‘മത്സ്യം സമുദ്രത്തില്‍ അതിന്റെ വഴി ഒരു തുരങ്കമാക്കിത്തീര്‍ത്തു’ (وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا) എന്നു അല്ലാഹു പറയുന്നു. ‘തുരങ്കം’ എന്നു അര്‍ത്ഥം നല്‍കുന്നതു ‘സറബന്‍’ (سَرَبًا) എന്ന വാക്കിനാണ്. മാളം, ഗുഹ, തോട് എന്നൊക്കെ ഈ വാക്കിനു അര്‍ത്ഥം വരും. ഈ അര്‍ത്ഥങ്ങള്‍ സ്വീകരിക്കുന്നപക്ഷം മത്സ്യം പോയവഴി ഒരു ആശ്ചര്യകരമായി പരിണമിക്കുമെന്നു കണ്ടു നമ്മുടെ പുത്തന്‍ വ്യാഖ്യാനക്കാര്‍ ഈ വാക്യത്തിനു അര്‍ത്ഥം നല്‍കുന്നതു ഇങ്ങിനെയാണ്‌: ‘മത്സ്യം സമുദ്രത്തില്‍ അതിന്റെ വഴിക്കു പോയി’. സ്വയം താല്‍പര്യത്തിനു ഒപ്പിക്കുവാന്‍ വേണ്ടി ഇങ്ങിനെ ഖുര്‍ആനിന്നു അര്‍ത്ഥം നിര്‍മ്മിക്കുവാന്‍ ശ്രമിക്കുന്നപക്ഷം ഖുര്‍ആന്റെ പേരില്‍ ആര്‍ക്കും പറയുവാന്‍ സാധിക്കുന്നതാണ്. الله أكبر മത്സ്യം തന്നെ വിട്ടുപോകുമ്പോള്‍ എന്നെ ഓര്‍മ്മപ്പെടുത്തണമെന്നു് മൂസാ (عليه الصلاة والسلام) യൂശഉ് (عليه الصلاة والسلام) നോടു പ്രത്യേകം പറഞ്ഞിരുന്നു. അതൊരു പ്രയാസമില്ലാത്ത കാര്യമാണല്ലോ എന്നദ്ദേഹം മറുപടിയും പറഞ്ഞു. എന്നാല്‍, മത്സ്യം ചാടിപ്പോയതു കണ്ണില്‍ കണ്ടിട്ടുപോലും, മൂസാ (عليه الصلاة والسلام) ഉണര്‍ന്ന ഉടനെയെങ്കിലും അതു ഓര്‍മ്മിപ്പിക്കുവാന്‍ അദ്ദേഹം മറന്നുപോയി. അവരുടെ യാത്രോദ്ദേശ്യം നിവൃത്തിയാകുന്നതുതന്നെ അതിനെ ആസ്പദമാക്കിയാണുതാനും. പിന്നെയും കുറെയധികം നടന്നു വിഷമിക്കുകയും, ഭക്ഷണം കൊണ്ടുവരാന്‍ മൂസാ (عليه الصلاة والسلام) ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ മാത്രമേ വാലിയക്കാരനു അതു പറയുവാന്‍ ഓര്‍മ്മവന്നുള്ളു. അപ്പോള്‍, ഈ മറതി വാസ്തവത്തില്‍ ഗൗരവമേറിയ ഒരു മറതിതന്നെ. അതുകൊണ്ടത്രെ, ‘ഞാനതു മറന്നുപോയി’ എന്നു പറയാതെ, ‘അതു പറയുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ മറ്റൊന്നുമല്ല’ (وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ) എന്നു വാലിയക്കാരന്‍ പറഞ്ഞതും. ഈ പ്രയോഗം ഒരു വിശേഷാര്‍ത്ഥത്തെ – വിഷയത്തിന്റെ ഗൗരവവും മറന്നുപോയതിലുള്ള ഒഴികഴിവും – ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു. അഥവാ ഒരു വെറുപ്പു പ്രകടിപ്പിക്കല്‍ മാത്രമല്ല അതിലുള്ളത്. യൂസുഫ് നബി (عليه الصلاة والسلام) ജയിലിലായിരുന്നപ്പോള്‍ ജയില്‍ വിമുക്തനായി പുറത്തു പോരുന്നവനോട് തന്നെപ്പറ്റി രാജാവിനെ ഓര്‍മ്മിപ്പിക്കുവാന്‍ പറഞ്ഞതു അയാള്‍ മറക്കുകയുണ്ടായി. ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞശേഷം – അതുംതന്നെ, യൂസുഫ് (عليه الصلاة والسلام) നെക്കൊണ്ടു ഒരു വമ്പിച്ച ആവശ്യം നേരിട്ടപ്പോള്‍ – മാത്രമേ ഓര്‍മ്മവരുകയുണ്ടായുള്ളു. ആ ഗൗരവമേറിയ മറതിയെപ്പറ്റിയും സൂറത്തു യൂസുഫില്‍ ‘എന്നിട്ടു പിശാച് അവനെ മറപ്പിച്ചുകളഞ്ഞു’ فَأَنسَاهُ الشَّيْطَانُ എന്നാണ് അല്ലാഹു പറഞ്ഞത്. ഇത്തരം ഗൗരവപ്പെട്ട സന്ദര്‍ഭങ്ങളിലല്ലാതെ, ഏതെങ്കിലും കാര്യം മറന്നുപോകുന്നിടത്തെല്ലാം ‘പിശാചു മറപ്പിച്ചു’ എന്നു ഖുര്‍ആനിലോ മറ്റോ പറയാറില്ല. സ്വന്തം താല്‍പര്യങ്ങളെ മനസ്സില്‍ വെച്ചുകൊണ്ടു ഖുര്‍ആനെ വ്യാഖ്യാനിക്കുന്നവര്‍ക്കു ഇതിലൊന്നും ‘വിശേഷാര്‍ത്ഥം’ കാണുവാന്‍ കഴിഞ്ഞെന്നു വരികയില്ല. പക്ഷേ, വാസ്തവം മുകളില്‍ കണ്ടതാണ്. ഖിള്വ്-ര്‍ (عليه الصلاة والسلام) കൊല ചെയ്തതു ഒരു ബാലനെയായിരുന്നുവെന്നതിനോടും ഇക്കൂട്ടര്‍ യോജിക്കുന്നില്ല. ഇവര്‍ക്കു മുമ്പും ചിലര്‍ ഇവരുടെ ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ‘ഗുലാം’ (غُلَام) എന്നാണ് 74-ാം വചനത്തില്‍ ഉപയോഗിച്ച പദം. ‘അടിമ, യുവാവ്, ഭൃത്യന്‍, ബാലന്‍’ എന്നീ അര്‍ത്ഥങ്ങള്‍ക്കെല്ലാം ആ വാക്കു ഉപയോഗിക്കാറുണ്ട്.’ ഖുര്‍ആനില്‍ ഈ വാക്ക് (37:101; 19:7; 12:19 മുതലായ സ്ഥലങ്ങളില്‍) ഉപയോഗിച്ചതു നോക്കുമ്പോഴും, ഹദീസില്‍ താഴെ ഉദ്ധരിക്കുന്ന വാചകം നോക്കുമ്പോഴും ഇവിടെ ‘ഗുലാം’ എന്ന വാക്കിനു ‘കുട്ടി’ എന്നോ ‘ബാലന്‍’ എന്നോ അര്‍ത്ഥം നല്‍കേണ്ടിയിരിക്കുന്നു. (ഹദീസില്‍ ഇങ്ങിനെയാണുള്ളതു: فَانْطَلَقَا فَإِذَا هُمَا بِغُلَامٍ يَلْعَبُ مَعَ الْغِلْمَانِ ، فَأَخَذَ الْخَضِرُ رَأْسَهُ فَقَطَعَهُ (അങ്ങനെ രണ്ടുപേരും പോയി. അപ്പോള്‍ അവര്‍ ബാലന്‍മാരോടൊന്നിച്ചു കളിച്ചു കൊണ്ടിരിക്കുന്ന ഒരു ‘ഗുലാമി’നെ (ബാലനെ) കണ്ടു. എന്നിട്ടു ഖിള്വ്-ര്‍ അവന്റെ തലപിടിച്ചു മുറിച്ചുകളഞ്ഞു) ഇവിടെ ‘ഗുലാം’ എന്നു പറഞ്ഞതു കുട്ടി എന്ന അര്‍ത്ഥത്തിലാണെന്ന് പറയേണ്ടതില്ല. ഖിള്വ്-ര്‍ (عليه الصلاة والسلام) കൊലപ്പെടുത്തിയ ആ കുട്ടി അവിശ്വാസപ്രകൃതിയോടുകൂടിയവനായിരുന്നു; അവന്‍ ജീവിച്ചിരുന്നുവെങ്കില്‍ അവന്റെ മാതാപിതാക്കളെ അവിശ്വാസത്തിനും അക്രമത്തിനും ബുദ്ധിമുട്ടിക്കുമായിരുന്നു.’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളതായി ബുഖാരിയും മുസ്ലിമും (رحمهما الله) ഉദ്ധരിക്കുന്ന ഹദീസു (إِنَّ الْغُلَامَ الَّذِي قَتَلَهُ الْخَضِرُ طُبِعَ كَافِرًا، وَلَوْ عَاشَ لَأَرْهَقَ أَبَوَيْهِ طُغْيَانًا وَكُفْرًا) നാം ഇതിനു മുമ്പു കണ്ടുവല്ലോ. ഇതെല്ലാംകൂടി നോക്കുമ്പോള്‍ നിശ്ചയമായും ആ ‘ഗുലാം’ ഒരു കുട്ടിയായിരുന്നുവെന്നല്ലാതെ ‘യുവാവാ’യിരുന്നുവെന്നു – മനസ്സിലാക്കുവാന്‍ തരമില്ല. ‘പ്രായം തികയാത്ത ഒരു ബാലന്‍ മതശാസനങ്ങള്‍ക്കു എങ്ങനെ വിധേയനാകും? എങ്ങനെയാണ് അവന്റെമേല്‍ കുറ്റം ചുമത്തി ശിക്ഷിക്കപ്പെടുക?’ എന്നൊക്കെയാണ് ഇക്കൂട്ടര്‍ക്കു സംശയം. അതുകൊണ്ടാണ്, ഖിള്വ്-ര്‍ (عليه الصلاة والسلام) കൊലപ്പെടുത്തിയതു ഒരു ബാലനെയല്ല, യുവാവിനെയാണ് എന്നു ഇവര്‍ പറയുന്നത്. ‘അന്യരെ, നിര്‍ബ്ബന്ധപൂര്‍വ്വം മതം മാറ്റാന്‍ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ ശിക്ഷിക്കുകയെന്ന സാര്‍വ്വലൗകിക നിയമമനുസരിച്ചാണ് ഖിള്വ്-ര്‍ (عليه الصلاة والسلام) ആ യുവാവിനെ കൊല ചെയ്തതെ’ന്ന് ഇവര്‍ സമര്‍ത്ഥിക്കുന്നു എന്നാല്‍, ആ യുവാവ് – അല്ലെങ്കില്‍ ബാലന്‍ – തന്റെ മാതാപിതാക്കളെ നിര്‍ബ്ബന്ധിച്ചുവെന്നോ, ഭീഷണിപ്പെടുത്തിയെന്നോ ഖുര്‍ആനിലും, ഹദീസിലും പ്രസ്താവിച്ചിട്ടില്ല. ഭാവിയില്‍ അവന്‍ അങ്ങനെ ചെയ്തേക്കുമെന്ന് ഭയപ്പെട്ടു (فَخَشِينَا) എന്നു മാത്രമേ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളു. ആ അവസരത്തില്‍ മൂസാ (عليه الصلاة والسلام) ചോദിച്ച ചോദ്യവും ചിന്താര്‍ഹമാണ്. أَقَتَلْتَ نَفْسًا زَكِيَّةً (നിര്‍ദ്ദോഷിയായ -അഥവാ പരിശുദ്ധമായ- ഒരു ജീവനെ താന്‍ കൊല്ലുകയോ?) എന്നാണല്ലോ അദ്ദേഹം ചോദിച്ചത്. അവനൊരു ബാലനായിരുന്നുവെന്നു ഈ ചോദ്യവും കാണിക്കുന്നു. അവന്‍ ഒരു യുവാവാണെന്നു സങ്കല്‍പിച്ചാല്‍പോലും ആ കൊല നടന്ന അവസരത്തില്‍ തീര്‍ച്ചയായും അവന്‍ നിര്‍ദ്ദോഷിയായിരുന്നുവെന്നും, ഭാവിയില്‍ അവന്‍ മൂലം ഉണ്ടാകുവാന്‍ പോകുന്ന ദോഷത്തെ മുന്‍നിറുത്തിക്കൊണ്ടാണ് അത് ചെയ്തതെന്നും സ്പഷ്ടമാകുന്നു. മേല്‍ സൂചിപ്പിച്ച ഹദീസിലും തന്നെ ….وَلَوْ عَاشَ لَأَرْهَقَهُمَا (അവന്‍ ജീവിച്ചിരുന്നുവെങ്കില്‍ അവന്‍ അവരെ ബുദ്ധിമുട്ടിക്കുമായിരുന്നു.) എന്നാണുള്ളത്. ഇത്രയും പറഞ്ഞതില്‍നിന്നു ഈ കൊല ‘സാര്‍വ്വലൗകിക നിയമമനുസരിച്ചോ, ‘ഐക്യരാഷ്ട്രപ്രമാണ’മനുസരിച്ചോ ഉണ്ടായ ഒന്നല്ലെന്നും, നാം മുമ്പു വിവരിച്ച അടിസ്ഥാനത്തിലുള്ളതാണെന്നും വ്യക്തമാകുന്നു. അതായതു മൂസാ (عليه الصلاة والسلام) നബിക്കു പരിചയമില്ലാതിരുന്നതും, ഖിള്വ്-ര്‍ (عليه الصلاة والسلام) നബിക്കു പ്രത്യേകം നല്‍കപ്പെട്ടിരുന്നതുമായ ചില രഹസ്യജ്ഞാനം അനുസരിച്ചു നടത്തപ്പെട്ട ഒരു കൃത്യമായിരുന്നു അത്. ‘അവനെക്കാള്‍ ഉത്തമമായ സന്താനത്തെ അവന്റെ മാതാപിതാക്കള്‍ക്കു അവരുടെ റബ്ബു പകരം കൊടുക്കണമെന്നു നാം ഉദ്ദേശിച്ചു’ എന്നു 81-ാം വചനത്തിലും, ‘ഇതൊന്നും എന്റെ അഭിപ്രായമനുസരിച്ചു ചെയ്തതല്ല’ എന്നു 82-ാം വചനത്തിലും അദ്ദേഹം പ്രസ്താവിച്ചതു ഈ വസ്തുതയാണ് കുറിക്കുന്നത്. വാസ്തവം ഇങ്ങിനെയെല്ലാമായിരിക്കെ, ഖുര്‍ആനിലും മറ്റും അതിനു വല്ല നിയമവും ഉണ്ടോ? എന്ന ഇവരുടെ ചോദ്യത്തിനു സ്ഥാനമില്ലല്ലോ. ചുരുക്കത്തില്‍, ഈ സംഭവത്തെപ്പറ്റി അല്ലാഹു ഖുര്‍ആനില്‍ വ്യക്തമായ ഭാഷയില്‍ നല്‍കിയ പ്രസ്താവനകളും, അതിന്റെ വ്യാഖ്യാനമായി ബലപ്പെട്ട ഹദീസുകളില്‍ വന്ന വിവരണങ്ങളും നമുക്ക് മുഖവിലക്കുതന്നെ സ്വീകരിക്കുക. അതിനു എതിരായതും വിരുദ്ധമായതുമായ എല്ലാ വ്യാഖ്യാനങ്ങളും നമുക്ക് ധൈര്യസമേതം തള്ളിക്കളയുകയും ചെയ്യാം. والله أعلمُ بالصواب വ്യാഖ്യാനകുറിപ്പ് – 2:- ദുല്‍ഖര്‍നൈനിയുടെ കെട്ടും, യാജൂജ് – മാജൂജും. ദുല്‍ഖര്‍നൈനി സ്ഥാപിച്ച കെട്ടു എവിടെയായിരുന്നു? യാജൂജ് – മാജൂജ് വര്‍ഗ്ഗക്കാര്‍ ഏതാണ്? അവര്‍ പുറത്തുവരുന്നതു എന്നായിരിക്കും? വേഗത്തില്‍ ഖണ്ഡിതമായ മറുപടി പറയാവുന്ന ചോദ്യങ്ങളല്ല ഇവ. കെട്ടു നിര്‍മ്മിച്ചതു എവിടെയാണെന്നുള്ളതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, ചരിത്രകാരന്‍മാരും പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. അദര്‍ബീജാന്നും അര്‍മേനിയക്കും (أذربيجان وأرمينية) ഇടയിലാണെന്നു ചിലര്‍ പറയുന്നു. കാസ്പിയന്‍ കടലിനും കാക്കസസ് പര്‍വ്വതത്തിനും (بحر الخزر وجبل قوقاس) ഇടയില്‍ സ്ഥിതി ചെയ്യുന്നതും, ബാബുല്‍ അബ്-വാബ് (باب الأبواب) എന്ന പേരില്‍ അറിയപ്പെട്ടിരുന്നതുമായ ദര്‍ബന്തി (دربند) ല്‍ ആണെന്നും ചിലര്‍ പറയുന്നു. മദ്ധ്യേഷ്യയിലെ ബുഖാറാ (بخارى) നഗരത്തില്‍നിന്നു ഏതാണ്ട് 150 നാഴിക അകലെ സ്ഥിതി ചെയ്യുന്ന മലകളിലാണെന്ന് മൂന്നാമതൊരു കൂട്ടരും പ്രസ്താവിക്കുന്നു. ഈ സ്ഥലം വടക്കെ അക്ഷാംശം 38ലും, കിഴക്കെ ധ്രുവാംശം 67ലും സ്ഥിതി ചെയ്യുന്നു. ബുസ്ഘൂല്‍ഖാന (Buzghoolkhana) എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെടുന്നു. ക്രിസ്താബ്ധം 15-ാം നൂറ്റാണ്ടില്‍ തിമൂര്‍ലങ്ക് (تيمورلنك) ചക്രവര്‍ത്തി ഈ സ്ഥലവും, കെട്ടും കാണുകയുണ്ടായിട്ടുണ്ടെന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ സ്ഥലത്തിനു ബാബുല്‍ഹദീദ് (باب الحديد) അഥവാ ഇരുമ്പു വാതില്‍ – എന്നും പേരുണ്ട്. ചില ആധുനിക പണ്ഡിതന്‍മാര്‍ ഈ അഭിപ്രായമാണു സ്വീകരിച്ചുകാണുന്നത്. ഏതായാലും മങ്കോളിയന്‍ വര്‍ഗ്ഗക്കാരുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുവാന്‍വേണ്ടി നിര്‍മ്മിക്കപ്പെട്ടതും, ലോകാത്ഭുതങ്ങളില്‍ എണ്ണപ്പെട്ടുവരുന്നതുമായ ശ്രുതിപ്പെട്ട ചൈനാഭിത്തിയല്ല ദുല്‍ഖര്‍നൈനിയുടെ കെട്ട് എന്ന് തീര്‍ച്ചയാണ്. (*). 4-ാമതായി വേറൊരഭിപ്രായവും കൂടി നിലവിലുണ്ട്: കൊക്കേഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍ ദാരിയാല്‍ ചുരം (Darial Pass) എന്ന പേരില്‍ ഒരു ചുരം കാണാം. അവിടെയായിരുന്നു അതെന്നാണു ഈ അഭിപ്രായം. ഇതു തിഫ്ലീസിനും വിലാദീഖൂഖാസിനും (Vladikukaz) ഇടയില്‍ സ്ഥിതി ചെയ്യുന്നു. [മേല്‍പറഞ്ഞ സ്ഥലങ്ങളെല്ലാം ഭൂപടം 1ല്‍ നോക്കുക.] (*). ചിലര്‍ക്ക് ഇതിലും അഭിപ്രായവ്യത്യാസമില്ലാതില്ല. ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായം ശരിയായിരിക്കുവാന്‍ കൂടുതല്‍ ന്യായം കാണുന്നു. നോശേര്‍വാന്‍ (أنوشروان) ചക്രവര്‍ത്തിയാണ് ഈ ചുരമാര്‍ഗ്ഗത്തിലെ കെട്ടു സ്ഥാപിച്ചതെന്നു സാധാരണ ചരിത്രകാരന്‍മാര്‍ പറയുന്നുവെങ്കിലും, പൂര്‍വ്വകാല ചരിത്രങ്ങള്‍കൊണ്ടു തെളിയുന്നതു ആ കെട്ടു അദ്ദേഹത്തിനു മുമ്പുണ്ടായിരുന്നു എന്നാകുന്നു. നോശേര്‍വാന്റെ കാലം ക്രിസ്താബ്ധം 531-579 ആകുന്നു. അതിന്റെ മുമ്പുതന്നെ ആ കെട്ടുള്ളതായി പൂര്‍വ്വചരിത്രങ്ങളില്‍ നിന്നു അറിയുവാന്‍ സാധിക്കുന്നു. ഇസ്കന്തര്‍ (അലക്സാന്തര്‍ – الاسكندر الرومي) ആണതു നിര്‍മ്മിച്ചതെന്ന അഭിപ്രായക്കാരുമുണ്ട്. അതിനും വേണ്ടത്ര തെളിവുകള്‍ ഇല്ല. ഇസ്കന്തറിന്റെ ഏതാണ്ടു 200 കൊല്ലം മുമ്പാണ് പേര്‍ഷ്യക്കാരനായ സൈറസിന്റെ കാലം. അതായതു ക്രിസ്തുവിനു ഏകദേശം 500 കൊല്ലം മുമ്പ്. അദ്ദേഹത്തിന്റെ കാലത്തു സേത്യന്‍ ഗോത്രക്കാരുടെ ആക്രമണത്തെ അദ്ദേഹം തടഞ്ഞിരുന്നതായി ചരിത്രം ഉണ്ട്. ഇസ്കന്തര്‍ അങ്ങിനെ ചെയ്തതായി അറിയപ്പെടുന്നില്ല. അര്‍മേനിയന്‍ ഭാഷയില്‍ ‘ഫാക്ക് കോറായി’ എന്നും ‘കാപാന്‍കോറായി’ എന്നും ഈ ചുരത്തിനു മുന്‍കാലത്തു പേരുണ്ടായിരുന്നതായി കാണപ്പെടുന്നു. ‘കോറാവാതില്‍’ എന്നത്രെ ഈ രണ്ടു പേരുകളുടെയും അര്‍ത്ഥം. ‘കോറാ’ എന്നു പറഞ്ഞതു സൈറസിന്റെ സാക്ഷാല്‍ നാമമായ ‘കോരേശ്’ ലോപിച്ചതായിരിക്കാം. (*). ഇരുമ്പുവാതില്‍ എന്ന അര്‍ത്ഥത്തില്‍ ‘അഹ്നീദര്‍വാസഃ’ എന്നും അര്‍മേനിയന്‍ ഭാഷയില്‍ ഈ ചുരത്തിനു പേര്‍ പറഞ്ഞുവരുന്നു. (*). കോരേശിനെ (Cyrus – قورش) പ്പറ്റി ‘വേദപുസ്തക നിഘണ്ടുവില്‍ ഇങ്ങിനെ കാണാം:- ഇവന്‍ പാര്‍സ്യയിലെ രാജാവായിരുന്നു. മേദ്യാചക്രവര്‍ത്തിയേയും, ചിറ്റാസ്യാ (ഏഷ്യാമൈനര്‍) രാജാക്കളേയും ജയിച്ചു. ക്രി. മു. 539ല്‍ ബാബിലോന്യ ജയിച്ചു. അവിടെ അടിമകളായി പിടിച്ചുകൊണ്ടുവരപ്പെട്ടവരെ പലരേയും വിട്ടയച്ചു. യഹൂദര്‍ക്ക് മോചനം നല്‍കി. ശൂന്യമാക്കപ്പെട്ട യെരൂശലേമിനെ (ബൈത്തുല്‍ മുഖദ്ദസിനെ) വീണ്ടും അറ്റകുറ്റം തീര്‍ക്കുന്നതിനും, ദേവാലയം പണിയിക്കുന്നതിനും യഹോവയാല്‍ (ദൈവത്താല്‍) അഭിഷേകം പ്രാപിച്ചവനും, അവന്റെ പ്രിയനുമായ കൊരേശു രാജാവിനെക്കുറിച്ചു യെശയ്യാ 40-48ല്‍ പലപ്പോഴും പറഞ്ഞുകാണുന്നു. ഇവന്‍ യഹൂദനല്ലെങ്കിലും യഹോവയെ ആരാധിച്ചുവന്നുവെന്നുള്ളതു നിസ്സംശയമാണ്. വേ. പു. നി. പേജ് 112). കെട്ടു നിര്‍മ്മിക്കപ്പെട്ടതു ഇരുമ്പുകട്ടികളും ചെമ്പുദ്രാവകവും ഉപയോഗിച്ചാണെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയതാണല്ലോ. ബാബുല്‍ അബ്‌വാബിലെ കെട്ട് കല്ലുകളാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നു അതിന്റെ അവശിഷ്ടങ്ങള്‍ തെളിയിക്കുന്നുണ്ട്. കൊക്കേഷ്യയിലെ അഹ്നീദര്‍വാസയാകട്ടെ, ഇരുമ്പ് ഉപയോഗിച്ചു ഉണ്ടാക്കപ്പെട്ടതായി കാണപ്പെടുന്നുമുണ്ട്. അതുകൊണ്ടു തന്നെയാണ് ജോര്‍ജിയാ (جورجيا)യില്‍ അതിനു ഇരുമ്പുവാതില്‍ എന്നു പറയുന്നതും. ഇരുഭാഗത്തും ഉയര്‍ന്നുനില്‍ക്കുന്ന രണ്ടു മലന്തിട്ടകള്‍ക്കിടയിലായിരുന്നു ദുല്‍ഖര്‍നൈനി കെട്ടി ഉയര്‍ത്തിയതെന്നു ഖുര്‍ആന്‍ പറയുന്നു. ബാബുല്‍ അബ്‌വാബിലെ കെട്ടാകട്ടെ, അതിന്റെ ഒരു ഭാഗം (പടിഞ്ഞാറ്) കാക്കസസ് മലയുണ്ടെങ്കിലും മറുഭാഗം (കിഴക്കു) കാസ്പിയന്‍ കടലാണ് സ്ഥിതിചെയ്യുന്നത്. ദാരിയാല്‍ ചുരമാകട്ടെ, കാക്കസസ് പര്‍വ്വതനിരയുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഇടുക്കുവഴിയുമാകുന്നു. ദുല്‍ഖര്‍നൈനിയുടെ കെട്ടു അസര്‍ബീജാന്നും, അര്‍മേനിയക്കും മദ്ധ്യെ സ്ഥിതിചെയ്യുന്ന രണ്ടു മലകള്‍ക്കിടയിലാണ് എന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നുമുണ്ട്. ഇതും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. ശത്രുക്കളുടെ ആക്രമണം തടയുവാനായി മുന്‍കാലങ്ങളില്‍ പല മര്‍മ്മസ്ഥലങ്ങളിലും പലരാലും, ഭിത്തിക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ പഴയ ഭിത്തിക്കെട്ടുകള്‍ കാണുന്നതില്‍ ആശ്ചര്യമില്ലല്ലോ. ഒടുവില്‍പറഞ്ഞ അഭിപ്രായത്തിനു ബൈബ്ളും പിന്‍ബലം നല്‍കുന്നു. യെഹെസ്കേലിന്റെ (حزقيل عليه السلام) പ്രവചനങ്ങളുടെ കൂട്ടത്തില്‍ ഇപ്രകാരം പറയുന്നു: മനുഷ്യപുത്രാ, രോശ് (റഷ്യാ), മെശെക്ക് (മോസ്കോ), തൂബല്‍ എന്നിവയുടെ പ്രഭുവായ മാഗോഗ് (മാജൂജ്) ദേശത്തിലുള്ള ഗോഗി (യാജൂജി)ന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മെശേക്ക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു’ തുടര്‍ന്നുകൊണ്ടു ഗോഗിന്റെ വരവിന്റെ സ്വഭാവവും, കൊള്ള മുതലായ വിക്രിയകളേയും വിവരിക്കുന്നു. അക്കൂട്ടത്തില്‍, അവരുടെ വരവു വടക്കേ അറ്റത്തുനിന്നാണെന്നും, യിസ്രായേല്‍ പ്രദേശങ്ങളില്‍ അവര്‍ വരുമെന്നും ബൈബ്ള്‍ വ്യക്തമാക്കിയിട്ടുണ്ട്. (യെഹെസ്കേല്‍ പുസ്തകം അദ്ധ്യായം 38ഉം 39ഉം നോക്കുക). ദുല്‍ഖര്‍നൈനിയുടെ കെട്ടു കാക്കസസ് പ്രദേശങ്ങളിലാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കാരണം: ബുഖാറാപ്രദേശങ്ങളില്‍ കൂടിയാണ് ഗോഗിന്റെ പ്രവാഹമുണ്ടായിരുന്നതെങ്കില്‍, അതു യിസ്രായേല്യരുടെ കിഴക്കുഭാഗത്തുകൂടിയാണെന്നുള്ളതില്‍ സംശയമില്ല. കാക്കസസ് പ്രദേശമാണ് അവരുടെ അടുത്തും, വടക്കുഭാഗത്തുമായി സ്ഥിതി ചെയ്യുന്നത്. (പടം 1 നോക്കുക) റഷ്യയില്‍നിന്നും മോസ്കോവില്‍നിന്നും യിസ്രായേല്‍ പ്രദേശത്തേക്ക് വരുന്നത് ആ മാര്‍ഗ്ഗത്തില്‍ കൂടിയാണുതാനും. ഇത്രയും പറഞ്ഞതില്‍ നിന്നെല്ലാം കാക്കസസ് പര്‍വ്വതനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ദാരിയേല്‍ ചുരമാര്‍ഗ്ഗത്തിലായിരുന്നു ഖുര്‍ആനില്‍ പറഞ്ഞ ദുല്‍ഖര്‍നൈനിയുടെ കെട്ട് എന്നാണ് അനുമാനിക്കേണ്ടത്. الله أعلم ഒരു സംഗതി ഇവിടെ ഓര്‍മ്മിക്കുന്നതു നന്ന്. പേര്‍ഷ്യന്‍ രാജാവായിരുന്ന സൈറസ്സാണു ദുല്‍ഖര്‍നൈനി എന്ന അഭിപ്രായക്കാര്‍, കെട്ടിന്റെ സ്ഥലം കാക്കസസ്സിലായും, ഇസ്കന്തറാണ് ദുല്‍ഖര്‍നൈനി എന്ന അഭിപ്രായക്കാര്‍ കെട്ടിന്റെ സ്ഥാനം ബുഖാറാ പരിസരങ്ങളിലായും ഗണിച്ചുവരുന്നു. ഇതിനു രണ്ടു കാരണങ്ങളുണ്ട്: സുദീര്‍ഘവും ചരിത്രപ്രധാനവുമായ ഒരു യാത്രക്കുശേഷമാണല്ലോ കെട്ടു നിര്‍മ്മിക്കപ്പെട്ടത്. അതോടുകൂടി ആ രാജ്യക്കാരുടെ ഭാഷ ദുല്‍ഖര്‍നൈനിക്കു അപരിചിതവുമായിരുന്നു. യൂനാന്‍ (ഗ്രീക്കു)കാരനായ ഇസ്ക്കന്തറിനു കാക്കസസ് പ്രദേശങ്ങളും, പേര്‍ഷ്യക്കാരനായ സൈറസ്സിനു ബുഖാറാ പ്രദേശങ്ങളും വളരെയൊന്നും അപരിചിതമായിരിക്കുവാന്‍ തരമില്ല. ഇതാണതിനു കാരണമെന്നു പറയാം. (*). (*). اكثر ما تقدم في سد ذو القرنين مأخوذ عن ترجمان القرآن لمولانا أبي الكلام آزاد رحمه الله ഇനി, നമുക്ക് യാജൂജ് – മാജൂജിനെപ്പറ്റി അല്‍പം ആലോചിക്കാം. ഖിയാമത്തുനാളിന്റെ അടുത്ത കാലത്ത് പെട്ടെന്നു പ്രത്യക്ഷപ്പെടുന്നവരും, ഏതോ ചില വികൃത സ്വഭാവത്തോടുകൂടിയവരുമായ ഒരു അജ്ഞാതവര്‍ഗ്ഗമാണ് ഇവരെന്നു പൊതുവില്‍ പലരും ധരിച്ചുവരുന്നുണ്ട്. അടിസ്ഥാനരഹിതമായ ചില കഥകളും പുരാണേതിഹാസങ്ങളും ഈ വിഷയത്തില്‍ ജനമദ്ധ്യേ പ്രചരിച്ചിട്ടുമുണ്ട്. ഖുര്‍ആനില്‍ അവരെപ്പറ്റി പ്രസ്താവിച്ചതു – സൂ: അല്‍കഹ്ഫില്‍ – നാം കണ്ടുവല്ലോ. മറുനാടുകളില്‍, അക്രമം, കുഴപ്പം, കവര്‍ച്ച മുതലായവ നടത്തി അസമാധാനമുണ്ടാക്കിയിരുന്ന ഒരു കൂട്ടരായിരുന്നു അവര്‍. രണ്ടു മലകളുടെ ഇടയ്ക്കുള്ള ഒരു മാര്‍ഗ്ഗത്തില്‍കൂടിയായിരുന്നു അവര്‍ പ്രവഹിച്ചിരുന്നത്. ഒരു ഇരുമ്പുഭിത്തിമൂലം അതു ദുല്‍ഖര്‍നൈനിയുടെ കൈക്കു നിര്‍ത്തലാക്കപ്പെട്ടു. അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടു അവര്‍ തല്‍ക്കാലം തടയപ്പെട്ടു. എങ്കിലും അവര്‍ വീണ്ടും വെളിക്കുവരുന്ന ഒരു കാലമുണ്ട്. അന്നു അവര്‍ ആ കെട്ടിനു പുറത്തുവരുന്നതും, ആ കെട്ടു തകര്‍ന്നുപോകുന്നതുമാണ് എന്നിങ്ങിനെ അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇതെല്ലാം ഖുര്‍ആനില്‍ നിന്നുതന്നെ നമുക്കു വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ എത്രയോ മുമ്പുതന്നെ ഇക്കൂട്ടര്‍ നിലവിലുണ്ടായിരുന്നുവെന്നു പറയേണ്ടതില്ല. അല്‍കഹ്ഫു 98ല്‍, ദുല്‍ഖര്‍നൈനി പ്രവചിച്ച ആ നിശ്ചിത സമയം – കെട്ടു തരിപ്പണമാകുകയും അവര്‍ പുറത്തു വരുകയും ചെയ്യുന്ന സമയം – ഏതാണെന്നു വ്യക്തമാക്കപ്പെട്ടില്ല. ഇതിനെസംബന്ധിച്ചു സൂ: അമ്പിയാഉ് 96ല്‍ ഇപ്രകാരം കാണാം:- حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ ﴿٩٦﴾ وَاقْتَرَبَ الْوَعْدُ الْحَقُّ فَإِذَا هِيَ شَاخِصَةٌ أَبْصَارُ الَّذِينَ كَفَرُوا..الأنبياء (അങ്ങനെ, യാജൂജും മാജൂജും തുറന്നുവിടപ്പെടുകയും – അവരാകട്ടെ, എല്ലാ കുന്നുകളില്‍ കൂടിയും ഓടി വരുന്നതുമാണ് – യഥാര്‍ത്ഥമായ ആ വാഗ്ദാനസമയം അടുത്തെത്തുകയും ചെയ്‌താല്‍, അപ്പോള്‍, അവിശ്വാസികളുടെ നേത്രങ്ങള്‍ (അന്തംവിട്ട്) തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നതാണ്.) ‘യഥാര്‍ത്ഥമായ വാഗ്ദാനസമയം’ എന്നു പറഞ്ഞതു ലോകാവസാന സമയമാകുന്നു. അതിന്റെ അവസരം അടുത്തു കൂടുമ്പോഴാണ് ഇവര്‍ തുറന്നുവിടപ്പെടുന്നതു – അഥവാ പുറത്തുവരുന്നതു – എന്നത്രെ ഇതില്‍നിന്നു മനസ്സിലാകുന്നത്. (ഈ ആയത്തിന്റെ വിവരണം നോക്കുക). ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇപ്രകാരം പറയുകയുണ്ടായി:- (وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدْ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ وَحَلَّقَ بِإِصْبَعَيْهِ الْإِبْهَامِ وَالَّتِي تَلِيهَا – (البخاري സാരം: “ആസന്നമായ ആപത്തുനിമിത്തം അറബികള്‍ക്ക് നാശം! യാജൂജ് മാജൂജിന്റെ കെട്ട് ഇന്ന് ഇത്ര കണ്ടു തുറക്കപ്പെട്ടിരിക്കുന്നു.” ഇതു പറഞ്ഞുകൊണ്ടു അവിടുത്തെ പെരുവിരലും അതിന്റെ തൊട്ട വിരലും ചേര്‍ത്തു ഒരു വട്ടക്കണ്ണിപോലെയാക്കി കാണിക്കുകയും ചെയ്തു. (ബുഖാരി). ഈ ഖുര്‍ആന്‍ വചനവും, നബിവചനവും മുമ്പില്‍വെച്ചുകൊണ്ട്, ദുല്‍ഖര്‍നൈനിയുടെ പ്രവചനം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നുവോ, ഇല്ലേ? പുലര്‍ന്നു കഴിഞ്ഞുവെങ്കില്‍ ഏതാണ് ഇക്കൂട്ടര്‍? എന്നാണ് നമുക്കു ചിന്തിക്കുവാനുള്ളത്. നൂഹ് (عليه الصلاة والسلام) നബിയുടെ മകനായ യാഫേഥി (يافث) ന്റെ സന്തതികളാണ് യാജൂജ് മാജൂജ് (Gog and Magog) എന്നതില്‍, മുഫസ്സിറുകള്‍ക്കും ചരിത്രകാരന്‍മാര്‍ക്കുമിടയില്‍ പറയത്തക്ക അഭിപ്രായവ്യത്യാസമില്ല. താര്‍ത്താരിവര്‍ഗ്ഗക്കാര്‍ (التتار) യാജൂജും, മുഗിളവര്‍ഗ്ഗക്കാര്‍ (المغول) മാജൂജും ആണെന്നും, രണ്ടു കൂട്ടരും തുര്‍ക്കി (ترك) വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരാണെന്നുമുള്ളതിലും ഭിന്നാഭിപ്രായമില്ല. ഈ വര്‍ഗ്ഗങ്ങള്‍ – ഓരോ കാലത്തും ഓരോ സ്ഥലത്തുമായി – പല പേരിലും അറിയപ്പെട്ടിട്ടുണ്ട്. പൊതുവില്‍ ഇവരുടെ വാസസ്ഥലം ഉത്തരേഷ്യയാകുന്നു. തെക്കുഭാഗത്തു തിബത്തും ചൈനയും തുടങ്ങി വടക്കു ശാന്തസമുദ്രംവരെയും, പടിഞ്ഞാറു തുര്‍ക്കിസ്ഥാന്‍വരെയും അതു നീണ്ടുകിടകുന്നു. (ആസ്യാ വന്‍കരയുടെ ഭൂപടങ്ങള്‍ നോക്കുക.). കേവലം അപരിഷ്കൃതരും ക്രൂരസ്വഭാവികളുമായിരുന്ന ഇവരില്‍ പല അവാന്തരവിഭാഗങ്ങളും, ഉപവര്‍ഗ്ഗങ്ങളും ഉണ്ട്. മുന്‍കാലത്തു മദ്ധ്യേഷ്യയിലെ പര്‍വ്വതപ്രാന്തങ്ങളില്‍കൂടിയും, പല ചുരമാര്‍ഗ്ഗങ്ങളില്‍ കൂടിയും കടന്നുവന്നു ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പലതും, കിഴക്കന്‍ യൂറോപ്പില്‍ പെട്ട പല രാജ്യങ്ങളും ഇവര്‍ ആക്രമിച്ചു കൊണ്ടിരുന്നു. പലേടങ്ങളിലും കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. ചൈനയിലും, പശ്ചിമേഷ്യയിലും അപ്രകാരം തന്നെ. അവര്‍ക്കു ഇങ്ങോട്ടു കടന്നുവരുവാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതുണ്ടെന്നു ഭൂപടങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തോ, അതിനുശേഷം ഹിജ്റ 7-ാം നൂറ്റാണ്ടുവരെയോ ഇവരുടെ പ്രവാഹങ്ങളും ആക്രമണങ്ങളും ഉണ്ടായതായി അറിയപ്പെടുന്നില്ല. ഹിജ്റ 7-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍, മദ്ധ്യേഷ്യയിലെ പീഠഭൂമികളില്‍ കൂടിയും, പര്‍വ്വതമാര്‍ഗ്ഗങ്ങളില്‍ കൂടിയും മുഗിളവര്‍ഗ്ഗക്കാരായ ചങ്കീസുഖാനും (جنكيز خان) സൈന്യവും ചൈനയെയും പല മുസ്ലിം രാജ്യങ്ങളെയും ആക്രമിച്ചു. ഖുവാറസം (*) (خوارزم) സുല്‍ത്താനായ ഖുത്ത്ബുദ്ദീനെ (قطب الدين) കീഴടക്കുകയും, ചരിത്രത്തില്‍ ഇണകാണാത്തതും, മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നതുമായ അനേകം അക്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടുകൂടി യാജൂജു മാജൂജിന്റെ പ്രവാഹം ആരംഭിച്ചു കഴിഞ്ഞു. ചങ്കീസുഖാന്റെ ശേഷം തന്റെ പിന്‍ഗാമികള്‍ റഷ്യന്‍ പ്രദേശങ്ങളിലും, റോമായിലും, ചൈനായിലും അക്രമങ്ങള്‍ നടത്തുകയുണ്ടായി. ‘അന്നു ചില വിഭാഗത്തെ ചില വിഭാഗക്കാരില്‍ അലമറിയുന്നതായി നാം വിട്ടേക്കുന്നതാണ്’ എന്നു ഇവരെക്കുറിച്ചു 99-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചതു ഇവിടെ സ്മരണീയമാകുന്നു. (*). പടം 1ല്‍ കാണാം. അനന്തരം 7-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍, ഇസ്ലാമീഖിലാഫത്തിന്റെ തലസ്ഥാനമായിരുന്ന ബഗ്ദാദ് നഗരം ഹലാക്കോ (هولاكو) പിടിച്ചടക്കി. അന്നത്തെ അബ്ബാസീഖലീഫയായ മുസ്തഅ്സിമിനെ (المستعصم بالله) കൊന്നുകളഞ്ഞു. ഏഴുദിവസം രാജ്യമാസകലം കൊള്ളയും, കവര്‍ച്ചയും, വിവിധ അക്രമങ്ങളും നടത്തി. അനവധി രക്തപ്പുഴകളും ഒഴുക്കി. കണ്ണില്‍പെട്ട ഗ്രന്ഥങ്ങളെല്ലാം ശേഖരിച്ച് ടൈഗ്രീസ്‌നദിയില്‍ കൊണ്ടുപോയിട്ടു. കുന്നുകൂടിക്കിടക്കുന്ന ആ ഗ്രന്ഥക്കെട്ടുകളെ പാലമാക്കിക്കൊണ്ടു, അതിന്‍മേല്‍കൂടി കുതിരപ്പട്ടാളത്തെ അവര്‍ മാര്‍ച്ചു ചെയ്യിച്ചു. അബ്ബാസിയ്യാ ഖിലാഫത്തു അതോടെ അസ്തമിക്കുകയും ചെയ്തു. ഇവര്‍മൂലം മുസ്ലിം ലോകത്തിനു സംഭവിച്ച നഷ്ടം അവര്‍ണ്ണനീയവും, അപരിഹാര്യവുമത്രെ. ബഗ്ദാദും, ഇറാഖും, പേര്‍ഷ്യായും അവര്‍ അധീനപ്പെടുത്തി. എന്നാല്‍ ഭാഗ്യവശാല്‍, ശാമിലും ഹിജാസിലും പ്രവേശിക്കുകയുണ്ടായില്ല. ഇത്രയും പറഞ്ഞതില്‍ നിന്നു യാജൂജു മാജൂജ് ആരാണെന്നും, അവര്‍ പുറത്തുവരുമെന്ന പ്രവചനം പുലര്‍ന്നുകഴിഞ്ഞുവെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. الله أعلم **. (**) യാജൂജ് മാജൂജിന്റെ പുറപ്പാടിന്റെ തുടക്കം ആരംഭിച്ചുവെന്നര്‍ത്ഥം. അവരുടെ കൂട്ടത്തോടെയുള്ള യഥാര്‍ത്ഥ പുറപ്പാടുകാലാവസാനത്തിലായിരിക്കുന്നതാണ്. കാരണം ഇമാം മുസ്‌ലിം (رحمه الله) മുതലായവര്‍ നവ്വാസുബ്നു സംആന്‍ (رضي الله عنه) വഴി ഉദ്ധരിച്ചിട്ടുള്ള ദീര്‍ഘമായ നബിവചനത്തില്‍ നിന്ന് കലാവസാനത്തില്‍ ഈസാ (عليه الصلاة والسلام) ആകാശത്തുനിന്നു ഇറങ്ങി വരുകയും, ദജ്ജാലിനെ കൊലപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്നായിരിക്കും യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാടുണ്ടാവുക എന്നു വ്യക്തമാകുന്നു. അതേസമയത്ത് കുഴപ്പങ്ങളെസംബന്ധിച്ചു വിവരിക്കുന്ന ‘കിതാബുല്‍ ഫിതന്‍’ (كتاب الفتن) എന്ന ഖണ്ഡത്തില്‍പെട്ട രണ്ടു അദ്ധ്യായങ്ങളിലും മറ്റു ചില അദ്ധ്യായങ്ങളിലുമായി ഇമാം ബുഖാരീ (رحمه الله) ഒന്നിലധികം പ്രാവശ്യം ഉദ്ധരിച്ച ഹദീസാണ് (وَيْلٌ لِلْعَربِ مِنْ شَرّ قَد اقْتَرَب) (ആസന്നമായ ഒരു ആപത്തുനിമിത്തം അറബികള്‍ക്കു നാശം!…. ) എന്നു തുടങ്ങിയ മേല്‍കണ്ട നബിവചനം. ബുഖാരീയുടെ പ്രസിദ്ധ വ്യാഖ്യാനഗ്രന്ഥമായ ‘ഫത്ഹുല്‍ ബാരി’യില്‍ പ്രസ്തുത രണ്ടു അദ്ധ്യായങ്ങളിലും ഇമാം അസ്ഖലാനീ (رحمه الله) ഈ ഹദീസിന്റെ വിവരണമദ്ധ്യെ യഅ്ജൂജ് മഅ്ജൂജിന്റെ അണക്കെട്ടു തുറക്കപ്പെടുന്നതുസംബന്ധിച്ചു നല്‍കിയ വിവരങ്ങളും, പല മഹാന്‍മാരില്‍നിന്നും അദ്ദേഹം ഉദ്ധരിച്ച ഉദ്ധരണികളും, അതോടൊപ്പം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് വ്യാഖ്യാതാക്കളും യഅ്ജൂജുമഅ്ജൂജിനെപ്പറ്റി നല്‍കിയിട്ടുള്ള മറ്റുവിവരങ്ങളും കൂടി പരിശോധിക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്നതു ഇതാണ്: യഅ്ജൂജ് മഅ്ജൂജിന്റെ കൂട്ടത്തോടെയുള്ള പുറപ്പാടിനെപ്പറ്റിയാണ്‌ ഈസാ (عليه الصلاة والسلام) നബിയുടെ വരവിനുശേഷം സംഭവിക്കുന്നതായി നവ്വാസു (رضي الله عنه) ല്‍ നിന്നുള്ള ഹദീസില്‍ പ്രസ്താവിച്ചിരിക്കുന്നത്. അതിനു മുമ്പുതന്നെ അവരുടെ ഭാഗികമായ പുറപ്പാട് ഒന്നിലധികം പ്രാവശ്യം ഉണ്ടാകുന്നതിനു വിരോധമില്ലതാനും. താര്‍ത്താരികളുടെ മേല്‍ചൂണ്ടിക്കാട്ടിയ പ്രവാഹവും, അറബികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെയുണ്ടായ മറ്റു ചില കലഹങ്ങളും അവരുടെ ഭാഗികമായ പുറപ്പാടുകളില്‍ ഉള്‍പ്പെട്ടതാകുന്നു. ഈ നിലക്കാണ് താര്‍ത്താരികളുടെ പ്രവാഹത്തോടുകൂടി യാജൂജു മാജൂജിന്റെ പുറപ്പാടിനെക്കുറിച്ചുള്ള പ്രവചനം പുലര്‍ന്നുകഴിഞ്ഞതായി ഇവിടെ പ്രസ്താവിച്ചത്. നവ്വാസു (رضي الله عنه) ന്റെ ഹദീസില്‍ പറഞ്ഞതുപ്രകാരമുള്ള അവരുടെ കൂട്ടത്തോടെയുള്ള പുറപ്പാട് ഖിയാമത്തുനാളിന്റെ സമീപകാലത്ത് ഈസാ (عليه الصلاة والسلام) നബിയുടെ വരവും ദജ്ജാലിന്റെ കൊലയും സംഭവിച്ചശേഷം വേറെത്തന്നെ ഉണ്ടായിരിക്കുന്നതുമാണ്. الله أعلم – മുഹമ്മദ്‌ അമാനി. (راجع فتح الباري في كتاب الفتن قول النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيْلٌ لِلْعَربِ مِنْ شَرّ قَد اقْتَرَب وباب يأجوج ومأجوج وغيرهما) മുസ്‌ലിംകളെയും, മുസ്ലിംരാജ്യങ്ങളേയും ചങ്കീസ്ഖാന്‍ ഇത്രത്തോളം അക്രമിക്കുവാനുള്ള കാരണം, സുല്‍ത്താന്‍ ഖുത്ത്ബുദ്ദീന്‍ അയാളുടെ ദൂതന്‍മാരെ കൊലപ്പെടുത്തിയതായിരുന്നു. ഇതുസംബന്ധിച്ചു ചങ്കീസ്ഖാന്‍ എഴുതി അയച്ച ചരിത്രപ്രസിദ്ധമായ ഒരു കത്തു മുസ്ലിംകള്‍ക്കു എന്നെന്നേക്കും ഒരു പാഠമായിരിക്കേണ്ടതാകുന്നു. അതിലെ ചിന്താര്‍ഹമായ ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നതു നന്നായിരിക്കും. മുകളില്‍ പറഞ്ഞ വിഷയങ്ങളിലേക്കു കുറച്ചുകൂടി വെളിച്ചം വീശുവാനും അതു ഉപകരിക്കും. കത്തിലെ ചില വാചകങ്ങള്‍ ഇപ്രകാരമായിരുന്നു:- ‘…..നിങ്ങള്‍ എന്റെ ആളുകളോടു ഇത്രയും ധിക്കാരം പ്രവര്‍ത്തിക്കുന്നതും, എന്റെ കച്ചവടവും ധനവും പിടിച്ചടക്കുന്നതും എന്തിനായിട്ടാണ്!?….. ഉറങ്ങിക്കിടക്കുന്ന കുഴപ്പങ്ങളെ വിളിച്ചുണര്‍ത്തുകയാണോ നിങ്ങള്‍!? ഒളിഞ്ഞുകിടക്കുന്ന ആപത്തുകളെ വെളിക്കു വരുത്തുകയാണോ!? ധനികന്മാര്‍ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്നതും, നിങ്ങളിലുള്ള അബലന്‍മാരോടു ദുഷ്ടന്മാര്‍ അനീതികാണിക്കുന്നതും തടയുവാന്‍ നിങ്ങളുടെ നബി നിങ്ങളോടു ഉപദേശിച്ചിട്ടില്ലേ!? നിങ്ങളുടെ ഉപദേഷ്ടാവു (നബി) നിങ്ങളോട്: ‘തുര്‍ക്കികള്‍ നിങ്ങളെ ഒഴിവാക്കി വിടുന്ന കാലത്തോളം നിങ്ങള്‍ അവരെ ഒഴിവാക്കിവിട്ടേക്കണം’ (اتْرُكُوا التُّرْكَ مَا تَرَكُوكُمْ) എന്നു പറഞ്ഞിട്ടില്ലേ?! എന്തിനായിട്ടാണ് നിങ്ങള്‍ അയല്‍ക്കാരെ ദ്രോഹിക്കുന്നത്?! അയല്‍ക്കാരെപ്പറ്റി നിങ്ങളുടെ നബി നിങ്ങളോട് ‘ഒസിയ്യത്ത്’ ചെയ്തിട്ടില്ലേ?!….. ഇതാ, യാജൂജു മാജൂജിന്റെ ഭിത്തിക്കെട്ടു തുറക്കുംമുമ്പായി ഉണര്‍ന്നുകൊള്ളുക!….. അക്രമിക്കപ്പെട്ടവനെ ദൈവം സഹായിക്കും. എല്ലാ കുന്നിന്‍പ്രദേശങ്ങളില്‍കൂടിയും യാജൂജു മാജൂജ് പാഞ്ഞിറങ്ങി വരുക തന്നെ ചെയ്യുന്നതാണ്. (وَهُم مِّن كُلِّ حَدَبٍ يَنسِلُونَ) അക്രമത്തിന്റെയും, ദൈവനിഷേധത്തിന്റെയും, പാരമ്പര്യം പുലര്‍ത്തിപ്പോന്ന ഉത്തരേഷ്യക്കാരുടെ പ്രവാഹത്തെയും വിക്രിയകളെയും ഇന്നു ലോകം ഭീതിയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണല്ലോ. കമ്മ്യൂണിസത്തിന്റെയും അതിന്റെ മാതൃരാജ്യമായ സോവ്യറ്റുനാട്ടിന്റെയും, അവയുടെ സഖ്യനാടുകളുടെയും ഭൂത – വര്‍ത്തമാനകാല സമ്പ്രദായങ്ങളെക്കുറിച്ചും, ഭാവികാലമോഹങ്ങളെക്കുറിച്ചും ഇന്നു ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ലോകാവസാനദിവസം അല്ലാഹു എല്ലാവരെയും ഒരേ നിലയത്തില്‍ ഒരുമിച്ചുകൂട്ടുന്നതാകുന്നു. ആദിവസം ഒരിക്കല്‍ പെട്ടെന്നു സംഭവിക്കും. അതിനു മുമ്പു എന്തെല്ലാം മാറ്റങ്ങളാണ് ഈ ഭൂമുഖത്തുണ്ടാവുക എന്നു അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല. മേല്‍പറഞ്ഞതില്‍നിന്നു് ഗോഗ് മാഗോഗിന്റെ (യാജൂജു മാജൂജിന്റെ) അധിവാസസ്ഥലങ്ങളില്‍ എവിടെയും മുസ്ലിംകളും സജ്ജനങ്ങളും ഇല്ലെന്നോ, അവിടെയുള്ളവരെല്ലാം അത്തരക്കാരാണെന്നോ ധരിക്കേണ്ടതില്ല. യോഗ്യന്മാരും, പണ്ഡിതന്‍മാരുമായ എത്രയോ സല്‍പുരുഷന്‍മാര്‍ അവിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട് – എനിയും ഉണ്ടാവുകയും ചെയ്തേക്കാം. الحمد لله والله أعلم بالصواب 18. الكهف - അല്‍ കഹ്ഫ് സൂറത്തുല്‍ കഹ്ഫ് : 01-17 സൂറത്തുല്‍ കഹ്ഫ് : 18-31 സൂറത്തുല്‍ കഹ്ഫ് : 32-49 സൂറത്തുല്‍ കഹ്ഫ് : 50-74 സൂറത്തുല്‍ കഹ്ഫ് : 75-101 സൂറത്തുല്‍ കഹ്ഫ് : 102-110 സൂറത്തുല്‍ കഹ്ഫ് : വ്യാഖ്യാനക്കുറിപ്പ്‌ ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
മലയാളി യുവതാരം അലക്സ് സജി ഇനി ഐ എസ് എല്ലിൽ കളിക്കും. ഗോകുലം കേരളയുടെ താരമായിരുന്ന അലക്സ് സജിയെ ഹൈദരാബാദ് എഫ് സി ആണ് സ്വന്തമാക്കിയത്. അലക്സ് സജി 2025വരെയുള്ള കരാറിലാണ് ഹൈദരാബാദിൽ എത്തുന്നത്. അവസാന മൂന്ന് സീസണായി സജി ഗോകുലം കേരളക്ക് ഒപ്പം ആയിരുന്നു. ഗോകുലത്തോടൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങൾ നേടാൻ അലക്സ് സജിക്ക് ആയിരുന്നു. 🤩 𝗔𝗱𝗱𝗶𝗻𝗴 𝗺𝗼𝗿𝗲 𝘀𝘁𝗿𝗲𝗻𝗴𝘁𝗵 𝘁𝗼 𝗼𝘂𝗿 𝗯𝗮𝗰𝗸! Two-time I-League winner Alex Saji is now a Hyderabadi… 💪 Welcome to the family, @ImAlexSaji 💐#Alex2025 #మనహైదరాబాద్ #HyderabadFC 💛🖤 pic.twitter.com/tEanNg00Qa — Hyderabad FC (@HydFCOfficial) July 15, 2022 2019ൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നായിരുന്നു ഡിഫൻഡറായ അലക്സ് സജി ഗോകുലത്തിൽ എത്തിയത്. വയനാട് സ്വദേശിയാണ് അലക്സ് സജി. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനും റിസേർവ്സ് ടീമിനും ഒപ്പമായിരുന്നു താരം ബ്ലാസ്റ്റേഴ്സിൽ ഉള്ളപ്പോൾ കളിച്ചിരുന്നത്. മുമ്പ് റെഡ് സ്റ്റാർ അക്കാദമിയിലും സജി കളിച്ചിട്ടുണ്ട്. മാർ അത്നീഷ്യസ് കോളോജിന്റെ താരം കൂടിയായിരുന്നു സജി.
ഏറ്റവും വലിയ ശക്തി വിചാരശക്തിയില്‍നിന്നാണ് ഉളവാകുന്നത്. ഭൂതം എത്രയേറെ സൂക്ഷ്മമാകുന്നുവോ അത് അത്രയേറെ ശക്തിമത്താകുന്നു. വിചാരത്തിന്റെ നിശ്ശബ്ദശക്തി ദൂരെയുള്ള ആളുകളേയും സ്വാധീനിക്കുന്നു. കാരണം, മനസ്സ് അനേകമെന്നപോലെ ഏകവുമാണ്. ജഗത്ത് ഒരു ചിലന്തിവലയാണ്. മനസ്സുകള്‍ ചിലന്തികളും. ഈ വിശ്വം ഒരു വിശ്വപുരുഷന്‍ എന്ന ദൃശ്യമാണ്. അവിടുന്ന്, ഇന്ദ്രിയങ്ങളിലൂടെ കാണപ്പെടുമ്പോള്‍ വിശ്വനാകുന്നു. ഇതു മായയാണ്. അതുകൊണ്ട് ജഗത് ഒരു ഭ്രമമാണ്. അതായത് പരമാര്‍ത്ഥത്തിന്റെ ഒരപൂര്‍ണ്ണദര്‍ശനം. അര്‍ദ്ധാവിര്‍ഭാവം. പ്രഭാതസൂര്യന്‍ ചെമ്പന്തായി കാണാകുംപോലെതന്നെ. അങ്ങനെ, തിന്മകളും ദുഷ്ടതകളുമെല്ലാം ദൌര്‍ബ്ബല്യം മാത്രം. നന്മയുടെ അപൂര്‍ണ്ണദര്‍ശനം. ഒരു ഋജുരേഖ അറുതിയില്ലാതെ നീട്ടിയാല്‍ ഒരു വൃത്തമായിത്തീരുന്നു. (പരമ) നന്മയക്കുവേണ്ടിയുള്ള അന്വേഷണം. (പരമ) ആത്മാവില്‍ മടങ്ങിയെത്തുന്നു. ഞാനാണ് ഗഹനത മുഴുവന്‍, ഈശ്വരന്‍. ഞാന്‍ ഒരു ശരീരം, അപരമായ ആത്മാവ്. ഞാന്‍ വിശ്വനാഥനുമാണ്. മനുഷ്യന്‍ എന്തിനു സുചരിതനും ശുദ്ധനുമാകണം? ഇത് ഇച്ഛയെ ബലപ്പെടുത്തുന്നതുകൊണ്ട്. യഥാര്‍ത്ഥപ്രകൃതിയെ പ്രകാശിപ്പിച്ച് ഇച്ഛയെ ബലപ്പെടുത്തുന്നതെല്ലാം സുചരിതം. മറിച്ചു ചെയ്യുന്നതെല്ലാം ദുശ്ചരിതം. നാടുതോറും തോതു മാറുന്നു. നിയമങ്ങള്‍ക്കും വാക്കുകള്‍ക്കും മറ്റുമുള്ള അടിമത്തത്തില്‍നിന്ന് മനുഷ്യന്‍ വിട്ടുപോരണം. ഇപ്പോള്‍ നമുക്ക് ഇച്ഛാസ്വാതന്ത്യ്രമില്ല. എന്നാല്‍ നമുക്കതു കിട്ടും. നാം സ്വതന്ത്രരാകുമ്പോള്‍. സന്ന്യാസം ഈ ലോകത്തിന്റെ ത്യാഗമാണ്. വിഷയേന്ദ്രിയസംയോഗത്താല്‍ കാമക്രോധങ്ങളും തല്‍ഫലമായി ദുഃഖവും ഉണ്ടാകുന്നു. ത്യാഗമില്ലാത്തിടത്തോളംകാലം വിഘടിച്ചുനില്‍ക്കുന്ന അഹങ്കാരവും, തല്‍കാരണങ്ങളായ വികാരങ്ങളും ക്രമേണ ഒന്നായി മനുഷ്യനെ മൃഗസമാനനാക്കുന്നു. ഞാന്‍ ഒരിക്കല്‍ സശരീരനായിരുന്നു. ജാതനായി പാടുപെട്ടു, മരിക്കയും ചെയ്തു- എന്തു ഭയങ്കരവ്യാമോഹം! ഒരുവന്‍ ശരീരത്തില്‍ അടക്കപ്പെട്ടു രക്ഷയ്ക്കു കരയുന്നു എന്നു വിചാരിക്കുക! എന്നാല്‍ നാമൊക്കെ തപസ്വികളാകണമെന്നു സന്ന്യാസം ആവശ്യപ്പെടുന്നുവോ? അപ്പോള്‍ ആരാണ് മറ്റുള്ളവരെ സഹായിക്കാന്‍? സന്ന്യാസം ആത്മപീഡനമല്ല. തെണ്ടികളൊക്കെ ക്രിസ്തുവാണോ? ദാരിദ്യ്രം പവിത്രതയുടെ പര്യായമല്ല. പലപ്പോഴും മറിച്ചാണ്. സന്ന്യാസം മനസ്സിന്റേതാണ്. അതെങ്ങനെ വരുന്നു? ഒരു മരുഭൂമിയില്‍, എനിക്കു ദാഹിച്ചപ്പോള്‍, ഞാനൊരു തടാകം കണ്ടു. അതു വളരെ സുന്ദരമായ ഒരു ഭൂഭാഗത്തിന്റെ നടുവിലായിരുന്നു. അതിനെ മരങ്ങള്‍ ചുഴുന്നു, വെള്ളത്തില്‍ അവയുടെ പ്രതിബിംബവും കാണാം, തലകുത്തനെ. പക്ഷേ, മുഴുവനും മരീചികയാണെന്നു തെളിഞ്ഞു. പിന്നെ, ഒരു മാസത്തേയ്ക്കു എല്ലാ ദിവസവും ഞാനതറിഞ്ഞു. അന്നൊരു ദിവസമേ അത് ദാഹപൂര്‍വ്വം നോക്കിക്കണ്ടുള്ളൂ. അത് അയഥാര്‍ത്ഥമെന്നു ഞാന്‍ ധരിച്ചുകഴിഞ്ഞിരുന്നു. ഒരു മാസത്തേയ്ക്ക് എല്ലാ ദിവസവും ഞാനതു കാണും. എന്നാല്‍ ഒരിക്കലും അതിനെ യഥാര്‍ത്ഥമെന്നു കൈക്കൊണ്ടില്ല അതുപോലെ, നാം ഈശ്വരനെ പ്രാപിക്കുമ്പോള്‍ വിശ്വം, ശരീരം എന്നും മറ്റുമുള്ള ആശയം മറയും. അതു പിന്നെയും മടങ്ങിവരും. പക്ഷേ അടുത്ത തവണ അതു അയഥാര്‍ത്ഥമെന്നു നാമറിയും. ലോകചരിത്രം ബുദ്ധനെയും യേശുവിനെയും പോലുള്ളവരുടെ ചരിത്രമാണ്. നിര്‍വ്വികാരന്മാരും നിസ്സംഗന്മാരും ലോകത്തിനു വേണ്ടി ഏറെ പ്രവര്‍ത്തിക്കുന്നു. യേശുവിനെ (ദരിദ്ര)ചേരികളില്‍ ചിത്രണം ചെയ്യുക. അവിടുന്നു ശോകങ്ങള്‍ക്കപ്പുറം കാണുന്നു. ‘നിങ്ങള്‍, എന്റെ സോദരരെല്ലാം ദിവ്യന്മാരാണ്.’ അവിടുത്തെ കര്‍മ്മം ശാന്തമാണ്. അവിടുന്നു കാരണങ്ങളെ നീക്കുന്നു. നിങ്ങള്‍ക്കു ലോകത്തിന്റെ നന്മയ്ക്കു കര്‍മ്മം ചെയ്യാനാവും. ഈ കര്‍മ്മം മുഴുവന്‍ വാസ്തവമായിട്ടും ഭ്രമമെന്നറിയുമ്പോള്‍ ഈ കര്‍മ്മം എത്ര കൂടുതല്‍ അബോധമോ അത്ര കൂടുതല്‍ മെച്ചമാണ്. എന്തെന്നാല്‍, അപ്പോള്‍ അതത്രയ്ക്കു ബോധാതീതമാണ്. നമ്മുടെ അന്വേഷണം നന്മയ്ക്കോ തിന്മയ്ക്കോ വേണ്ടിയല്ല. എങ്കിലും സുഖവും നന്മയും അവയുടെ വിരുദ്ധങ്ങളെക്കാള്‍ സത്യത്തിനോടു കൂടുതല്‍ അടുത്തതാണ്. ഒരുവന്റെ വിരലില്‍ ഒരു മുള്ളു കൊണ്ടു. മറ്റൊന്നുകൊണ്ട് അതു പുറത്തെടുക്കുകയും ചെയ്തു. ആദ്യത്തെ മുള്ളു തിന്മ. രണ്ടാമത്തേതു നന്മ. നന്മയെയും തിന്മയെയും രണ്ടിനെയും കവിഞ്ഞുപോകുന്ന ശാന്തിയാണ് ആത്മാവ്. വിശ്വം അലിഞ്ഞു താഴുന്നു. മനുഷ്യന്‍ ഈശ്വരനോട് കൂടുതല്‍ അടുക്കുന്നു. ഒരു നിമിഷത്തേയ്ക്ക് അവന്‍ പരമാര്‍ത്ഥമാണ്- ഈശ്വരന്‍, അവന്‍ വീണ്ടും വേറായി- ഒരു പ്രവാചകന്‍. അവന്റെ മുമ്പില്‍, ഇപ്പോള്‍, ലോകം വിറയ്ക്കുന്നു. ഒരു വിഡ്ഢി ഉറങ്ങുന്നു, വിഡ്ഢിയായി ഉണരുകയും ചെയ്യുന്നു. ഒരുവന്‍ ബോധരഹിതന്‍, ബോധാതീതന്‍ ആയാല്‍, അവന്‍ അനന്തമായ ശക്തിയും ശുദ്ധിയും പ്രേമവുംകൊണ്ടു മടങ്ങുന്നു-ഈശ്വരമനുഷ്യന്‍. ഇതാണ് ബോധാതീതാവസ്ഥയുടെ ഉപയോഗം. വിജ്ഞാനം പടക്കളത്തിലും പരിശീലിക്കാം. അങ്ങനെയാണ് ഗീത ഉപദിഷ്ടമായത്. മനസ്സിനു മൂന്നവസ്ഥകളുണ്ട്: സക്രിയം, അക്രിയം, ശാന്തം. അക്രിയാവസ്ഥയുടെ അടയാളം മന്ദസ്പന്ദങ്ങളാണ്. സക്രിയത്തിന്റേതു ശീഘ്രസ്പന്ദങ്ങള്‍. ശാന്തത്തിന്റേതു എല്ലാറ്റിലും തീവ്രതമസ്പന്ദങ്ങള്‍. ആത്മാവ് രഥത്തിലിരിക്കുന്നെന്നറിയുക. ശരീരമാണ് രഥം. ബാഹ്യേന്ദ്രിയങ്ങള്‍ കുതിരകള്‍. മനസ്സു കടിഞ്ഞാണുകള്‍. ബുദ്ധി സാരഥിയും. അങ്ങനെ മനുഷ്യന്‍ മായാസാഗരം കടന്നു കയറുന്നു. അവന്‍ അപ്പുറം പോകുന്നു. അവന്‍ ഈശ്വരനെ പ്രാപിക്കുന്നു. ഒരുവന്‍ ഇന്ദ്രിയാധീനനായിരിക്കെ അവന്‍ ഈ ലോകത്തിന്റേതാണ്. ഇന്ദ്രിയങ്ങളെ അധീനമാക്കിക്കഴിഞ്ഞാലോ, അവന്‍ സന്ന്യസിച്ചിരിക്കുന്നു. ക്ഷമപോലും, ദുര്‍ബ്ബലവും അക്രിയവുമാകുമ്പോള്‍, യഥാര്‍ത്ഥമല്ല. പടയാണ് കൂടുതല്‍ മെച്ചം. വിജയത്തിലേയ്ക്കു ദേവസേനകളെ വരുത്താമെന്നുള്ളപ്പോള്‍ ക്ഷമിക്കുക. ‘നമുക്കു നമ്മുടെ ശത്രുക്കളെ ക്ഷമിക്കാം’ എന്ന് അര്‍ജ്ജുനന്‍ പറയുന്നതു കേട്ടിട്ട് സാരഥിയായ കൃഷ്ണന്‍ മറുപടി പറയുന്നു: ‘നീ പണ്ഡിതന്റെ വാക്കുകള്‍ പറയുന്നു. എന്നാല്‍ നീ പണ്ഡിതനല്ല. വെറും ഭീരുവാണ്. താമരയിലപോലെ, വെള്ളത്തില്‍ ജീവിക്കുന്നെങ്കിലും വെള്ളം പറ്റാതെ-ആത്മാവു ലോകത്തില്‍ അതുപോലിരിക്കണം. ഇതൊരു പോര്‍ക്കളമാണ്. പടവെട്ടി പുറത്തു കടക്കുക. ഈ ലോകത്തിലെ ജീവിതം ഈശ്വരദര്‍ശനത്തിനുള്ള ഒരു സംരംഭമാണ്. നിങ്ങളുടെ ജീവിതത്തെ സന്ന്യാസംകൊണ്ടു കരുത്തിയറ്റപ്പെട്ട ഇച്ഛയുടെ ആവിഷ്കരണമാക്കുക. നമ്മുടെ മസ്തിഷ്കകേന്ദ്രങ്ങളെയെല്ലാം ബോധപൂര്‍വ്വം നിയന്ത്രിക്കാന്‍ നാം പഠിക്കണം. ഒന്നാമത്തെ ചുവട് ജീവിക്കുന്നതിന്റെ ആനന്ദമാണ്. ആത്മപീഡനം പൈശാചികമാണ്. ചിരിക്കുന്നതാണ് പ്രാര്‍ത്ഥിക്കുന്നതില്‍ ഭേദം. പാടുക. ക്ളേശത്തെ ഒഴിക്കുക. ഈശ്വരനെക്കരുതി, അതുകൊണ്ടു മറ്റുള്ളവരെ ബാധിക്കരുത്. പൂക്കളും പടങ്ങളും സുഗന്ധവും കൊണ്ട് നിങ്ങളെ വലയം ചെയ്യുക. വിശുദ്ധന്മാര്‍ പ്രകൃതിയെ ആസ്വദിക്കാന്‍ പര്‍വ്വതാഗ്രങ്ങളിലേയ്ക്കു പോയി. രണ്ടാം ചുവടു ശുദ്ധിയാണ്. മൂന്നാം ചുവടു തികഞ്ഞ മനഃശിക്ഷണമാണ്. സത്യത്തെ അസത്യത്തില്‍നിന്നു യുക്തികൊണ്ടു വിവേചനം ചെയ്യുക. ഈശ്വരന്‍ മാത്രം സത്യമെന്നു കാണുക. നിങ്ങള്‍ ഈശ്വരനല്ലെന്നു ഒരു നിമിഷത്തേയ്ക്കു വിചാരിച്ചാല്‍ മഹാഭയം നിങ്ങളെ പിടികൂടുന്നു. ഞാന്‍ അവന്‍തന്നെ (സോഽഹം) എന്നു വിചാരിക്കുന്ന ഉടന്‍ വലിയ ശാന്തിയും മോദവും നിങ്ങള്‍ക്കുണ്ടാകും. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക. ഒരുവന്‍ എന്നെ ശപിക്കുന്നെങ്കില്‍, അയാളില്‍ അപ്പോഴും ഞാന്‍ ഈശ്വരനെ കാണണം. എന്റെ ദൌര്‍ബ്ബല്യംകൊണ്ടല്ലോ ഞാന്‍ അയാളെ ശപ്താവായി കാണുന്നു. ഒരു പാവത്തിനു നിങ്ങള്‍ നന്മ ചെയ്കെ, അയാള്‍ നിങ്ങള്‍ക്കൊരു വിശേഷാവകാശം നീട്ടിത്തരികയാണ്. അവിടുന്നു സദയം നിങ്ങളെ അനുവദിക്കയാണ്. അങ്ങനെ അവിടുത്തെ ആരാധിക്കാന്‍. ലോകചരിത്രം, അവനവനില്‍ വിശ്വാസമുണ്ടായിരുന്ന ചുരുക്കം ചിലരുടെ ചരിത്രമാണ്. ആ വിശ്വാസം അന്തര്‍ദിവ്യതയെ വിളിച്ചു വെളിപ്പെടുത്തുന്നു. നിങ്ങള്‍ക്കെന്തും ചെയ്യാം. അനന്തശക്തിയെ ആവഷ്കരിക്കുവാന്‍ വേണ്ടത്ര പ്രയത്നിക്കാത്തപ്പോഴേ നിങ്ങള്‍ പരാജയപ്പെടുന്നുള്ളൂ. ഒരു മനുഷ്യനോ ജനതയ്ക്കോ വിശ്വാസം നഷ്ടപ്പെട്ടാല്‍ മരണം വരുന്നു. പള്ളിനിയമങ്ങള്‍ക്കോ മിഥ്യാചാരത്തിനോ അമര്‍ത്താനാവാത്ത ഒരു ദിവ്യത ഉള്ളിലുണ്ട്. ഒരു പിടി ഗ്രീക്കുകാര്‍ മൊഴിയുകയാണ്, എവിടെവിടെ പരിഷ്കാരമുണ്ടോ, അവിടൊക്കെ ചില തെറ്റുകള്‍ എപ്പോഴും ഉണ്ടാവും. വ്യസനിക്കരുത്. വലിയ ഉള്‍ക്കാഴ്ച വേണം. ‘ചെയ്തതു ചെയ്തു. ഓ, അതു കൂടുതല്‍ നന്നായി ചെയ്തിരുന്നെങ്കില്‍,’ എന്നു ചിന്തിക്കരുത്. മനുഷ്യന്‍ ഈശ്വരനല്ലായിരുന്നെങ്കില്‍ മനുഷ്യരാശിക്ക് ഇപ്പോഴേക്ക് കിറുക്കു പിടിച്ചേനേ, അതിന്റെ ഏഴപ്രാര്‍ത്ഥനകളും പാപതാപവുംകൊണ്ട്. ആരും തള്ളപ്പെടില്ല, ആരും നഷ്ടപ്പെടില്ല. ഒടുവില്‍ എല്ലാവരെയും പൂര്‍ണ്ണരാക്കും. രാപകല്‍ പറയുക: ‘സോദരരേ, ഉയര്‍ന്നുവരൂ! നിങ്ങള്‍ ശുദ്ധിയുടെ അനന്തസാഗരമാണ്! ഈശ്വരരാകൂ! ഈശ്വരനായി വെളിപ്പെടൂ! എന്താണ് പരിഷ്കാരം? അത് അന്തര്‍ദിവ്യതയുടെ അനുഭൂതിയാണ്. സയമം കിട്ടുമ്പോഴെല്ലാം ഈ ആശയങ്ങള്‍ തന്നോട് ഉരുവിടുക. സ്വാതന്ത്യ്രം ആഗ്രഹിക്കുക. ഈശ്വരനല്ലാത്തതെല്ലാം നിഷേധിക്കുക. ഈശ്വരനായതെല്ലാം മികപ്പിക്കുക. ഇതു രാപകല്‍ മനസാ മികപ്പിക്കുക. അങ്ങനെ മറ നേര്‍ത്തുവരുന്നു. ഞാന്‍ മനുഷ്യനുമല്ല, ദേവനുമല്ല. എനിക്ക് ലിംഗവുമില്ല, പരിധിയുമില്ല. ഞാന്‍ ജ്ഞാനംതന്നെ, സോഽഹം. എനിക്കു കോപമില്ല, ദ്വേഷവുമില്ല. എനിക്കു ദുഃഖമില്ല, സുഖവുമില്ല. മരണമോ ജനനമോ എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. ഞാന്‍ കേവലജ്ഞാനവും കേവലാനന്ദവുമല്ലോ. സോഽഹം, എന്റെ ആത്മാവേ, സോഽഹം! നിങ്ങള്‍ അശരീരമെന്നു കാണുക. നിങ്ങള്‍ക്കൊരിക്കലും ശരീരമുണ്ടായിരുന്നില്ല. അതെല്ലാം അന്ധവിശ്വാസം. പാവങ്ങള്‍ക്കും ചവിട്ടിയരയ്ക്കപ്പെടുന്നവര്‍ക്കും മര്‍ദ്ദിതര്‍ക്കും രോഗികള്‍ക്കുമെല്ലാം ദിവ്യബോധം മടക്കിക്കൊടുക്കുക. ഏതാണ്ട് ഓരോ അഞ്ഞൂറ്റാണ്ടുതോറും ഈ വിചാരത്തിന്റെ ഒരല ലോകത്തിലുയരുന്നുണ്ട്. ചിറ്റലകള്‍ പല പാട്ടിലും ഉയരുന്നു. എന്നാല്‍ ഒന്നു മറ്റെല്ലാം വിഴുങ്ങി സമുദായത്തിന്റെ മേലെ അടിച്ചുപോകുന്നു. കണ്‍ഫ്യൂഷ്യസ്, മോശ, പിത്താഗറസ്, ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ്, ലൂതര്‍ കാല്വിന്‍, സിക്കുകാര്‍, ബ്രഹ്മവിദ്യ (തിയോസഫി), ആത്മവാദം മുതലായവ, ഇതിന്റെയെല്ലാം അര്‍ത്ഥം മനുഷ്യന്റെ അന്തര്‍ദിവ്യതയെ ഉപദേശിക്കല്‍ മാത്രമാണ്. ഒരിക്കലും പറയരുത്, മനുഷ്യന്‍ ദുര്‍ബ്ബലനെന്ന്. വിജ്ഞാനയോഗം മറ്റവയെക്കാള്‍ ഒട്ടും മെച്ചമല്ല. പ്രേമമാണാദര്‍ശം. അതിനൊരു വിഷയവും വേണ്ട. പ്രേമം ഈശ്വരന്‍തന്നെ. അതുകൊണ്ട്, ഭക്തിയില്‍ക്കൂടിയും നാം വിഷയിയായ ഈശ്വരനില്‍ എത്തുന്നു. സോഽഹം! ഒരുവനെങ്ങനെ കര്‍മ്മം ചെയ്യും, നഗരത്തെ, രാജ്യത്തെ, മൃഗങ്ങളെ, വിശ്വത്തെ പ്രേമിക്കാതെ? യുക്തി നാനാത്വത്തില്‍ ഐക്യം കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു. നാസ്തികനും അജ്ഞേയവാദിയും സാമൂഹ്യനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ. അങ്ങനെ ഈശ്വരന്‍ വരുന്നു. എന്നാല്‍ ഇതിനെതിരെ നിങ്ങള്‍ കരുതിയിരിക്കണം. ഒരുവന്റെയും വിശ്വാസത്തെ ഇളക്കരുത്. അതിന്, മതം സിദ്ധാന്തങ്ങളിലല്ലെന്നറിയണം. മതമിരിക്കുന്നത് ആകലിലും ആയിത്തീരലിലുമാണ്. സാക്ഷാല്‍കാരത്തില്‍. മനുഷ്യരെല്ലാം ജന്മനാ വിഗ്രഹാരാധകരാണ്. ഏറ്റവും താഴെയുള്ള മനുഷ്യന്‍ ഒരു മൃഗമാണ്. ഏറ്റവും ഉയര്‍ന്നവന്‍ പൂര്‍ണ്ണനാണ്. ഈ രണ്ടിനുമിടയ്ക്ക് എല്ലാവരും ശബ്ദത്തിലും നിറത്തിലും സിദ്ധാന്തത്തിലും കര്‍മ്മകലാപത്തിലും ചിന്തിച്ചേ പറ്റൂ. വിഗ്രഹാരാധകനല്ലാതായിരിക്കുന്നു എന്നതിനു പരീക്ഷ ഇതാണ്: ‘‘ഞാന്‍’ എന്നു പറയുമ്പോള്‍, ശരീരം നിങ്ങളുടെ വിചാരത്തിലേക്കു വരുന്നു. ഇല്ലയോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോഴും വിഗ്രഹാരാധകനാണ്’ മതം ബുദ്ധിയുടെ ജല്പനങ്ങളേ അല്ല. സാക്ഷാല്‍ക്കാരമാണ്. നിങ്ങള്‍ ഈശ്വരനെപ്പറ്റി വിചാരിക്കുന്നു എങ്കില്‍ നിങ്ങള്‍ ഒരു വിഡ്ഢി മാത്രം. പഠിപ്പില്ലാത്തവനു പ്രാര്‍ത്ഥനയും ഭക്തിയും കൊണ്ടു ദാര്‍ശനികനെ കവിഞ്ഞു ചെല്ലാന്‍ കഴിയും. ഈശ്വരനെ അറിയാന്‍ ദര്‍ശന(പാണ്ഡിത്യ)മൊന്നും വേണ്ട. നമ്മുടെ കര്‍ത്തവ്യം മറ്റവരുടെ വിശ്വാസത്തെ ഇളക്കാതിരിക്കയാണ്. മതം അനുഭൂതിയാണ്. എല്ലാറ്റിനും മേലെയും എല്ലാറ്റിലും ശുദ്ധഭാവനായിരിക്കുക. അഭിമാനം ക്ളേശത്തെ വരുത്തുന്നു. കാരണം എത് ആശയെ വരുത്തുന്നു. അങ്ങനെ പാവപ്പെട്ടവന്‍ സ്വര്‍ണ്ണം കാണുന്നു. സ്വര്‍ണ്ണത്തിന്റെ ആവശ്യത്തില്‍ അഭിമാനിക്കുന്നു. സാക്ഷിയാവുക. ഒരിക്കലും പ്രതികരിക്കാതിരിക്കാന്‍ പഠിക്കുക.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്നെ വിളിക്കുന്നവരായ ഞങ്ങളോടു നീ ഉത്തരമരുളിച്ചെയ്യണമെ. എന്തെന്നാല്‍ ഞങ്ങളെ സഹായിപ്പാന്‍ കഴിയുന്നവനായ പിതാവ് ഞങ്ങള്‍ക്കു വേറെയില്ല. തിരുവുള്ളത്താല്‍ ഇല്ലായ്‌മയില്‍നിന്ന് ഞങ്ങളെ നീ സൃഷ്ടിച്ചുണ്ടാക്കി. ഞങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ശേഷം ഇപ്പോള്‍ നിന്റെ കോപം ഞങ്ങളെ നശിപ്പിച്ചു കളയരുതേ. കര്‍ത്താവേ! നിന്റെ കല്പനകളെ ആചരിപ്പാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. പുണ്യപ്രവൃത്തികളാല്‍ ഞങ്ങള്‍ നിനക്ക് ഇഷ്ടരായി തീരുമാറാകണമെ. കര്‍ത്താവേ; നിന്റെ കൃപയാല്‍ ഞങ്ങളോടു കരുണചെയ്യണമെ. ബാറെക്‌മോര്‍. ഞങ്ങള്‍ ഞങ്ങളുടെ പ്രവൃത്തികളും പാപങ്ങളും നിമിത്തം നിന്നില്‍നിന്ന് അകന്നുപോയിട്ടു പേരിനുമാത്രം നിനക്കുള്ളവരായി ഭവിച്ചിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ പരിതപിക്കുന്നു. അനുതപിപ്പാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. ഞങ്ങളുടെ അഹങ്കാരമനസ്സ് ഞങ്ങളെ സമ്മതിക്കുന്നില്ല. ഞങ്ങള്‍ മറ്റുള്ളവടെ പഠിപ്പിക്കുന്നു; തന്നത്താന്‍ പഠിക്കുന്നുമില്ല. ഞങ്ങള്‍ മറ്റുള്ളവരുടെ ദാഹം തീര്‍ത്തു; എങ്കിലും ഞങ്ങള്‍ ദാഹത്തില്‍ തന്നെ ഇരിക്കുന്നു. ചവളത്താല്‍ കുത്തിത്തുറക്കപ്പെട്ട നിന്റെ തിരുവിലാവിലെ ഉറവയില്‍നിന്ന് ഞങ്ങളെ കുടിപ്പിച്ച് ഞങ്ങളുടെ ദാഹം തീര്‍ക്കണമെ. മൊറിയോ... ബോവൂസൊ ഞങ്ങളുടെ നാഥനായ കര്‍ത്താവേ! നിന്നെ ഞങ്ങള്‍ വിളിക്കുന്നു. ഞങ്ങളുടെ സഹായത്തിനു നീ വരണമേ. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളുടെ ആത്മാക്കളോടു കരുണ ചെയ്യണമേ. കര്‍ത്താവേ! നിന്നോടുള്ള ചേര്‍ച്ചയില്‍നിന്നു ഞങ്ങള്‍ അകന്നുപോകാതിരിപ്പാന്‍ ആഗ്രഹിക്കുന്നു. പാപം ഞങ്ങളെ പുറത്താക്കി എങ്കിലും നിന്റെ ആര്‍ദ്രസ്നേഹം ഞങ്ങളെ അകത്തു കയറ്റണമെ. പാപം ഞങ്ങള്‍ക്കായി പതിയിരുന്നു ദയകൂടാതെ ഞങ്ങളെ വളടെ മുറിവേല്‍പ്പിച്ചിരിക്കുന്നു. മഹാവൈദ്യനായുള്ളവനേ! ഞങ്ങളെ വേദനപ്പെടുത്തുന്ന മുറിവുകളെ നീ സുഖപ്പെടുത്തണമെ. ദുഷ്ടന്‍ ഞങ്ങള്‍ക്കു വലവച്ച് അവന്റെ കുടുക്കില്‍ ഞങ്ങളെ അകപ്പെടുത്തിയിരിക്കുന്നു. നീ അവന്റെ കുടുക്കിനെ പൊട്ടിച്ച് അപകടത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമെ. നല്ല ഇടയനായുള്ളവനേ! വഴിതെറ്റിപ്പോയ ആടിനെ അന്വേഷിച്ച് പുറപ്പെടണമേ. അതിന്റെ ജീവനെ അന്വേഷിക്കുന്ന ദുഷ്ടന്റെ കൈകളില്‍ അതിനെ വിട്ടുകൊടുക്കരുതെ. സ്വര്‍ഗ്ഗത്തിലാക്കുവാനും നരകത്തിലിടുവാനും അധികാരമുള്ളവനായ മിശിഹാതമ്പുരാനേ! ദയവോടെ നരകത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
വൈക്കം: ഗുരുകാന്തി കുട്ടികൾക്കായുള്ള “എന്റെ കേരളം” കലാ സാംസ്കാരിക മത്സര പരിപാടികൾ വൈക്കം ശാന്തിഗിരി ആശ്രമ അങ്കണത്തിൽ വച്ച് നടന്നു. ഞായറാഴ്ച (20.11.2022 )രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടന്ന പ്രോഗ്രാമിൽ വൈക്കം ഏരിയയിൽ നിന്ന് 17 കുട്ടികൾ പങ്കെടുത്തു. ഗുരുകാന്തി അംഗങ്ങൾ എല്ലാവരും ചേർന്ന് ഗുരുവിന് തട്ടം സമർപ്പിച്ചുകൊണ്ട് ‘എന്റെ കേരളം ‘പരിപാടികൾക്ക് തുടക്കം കുറിച്ചു. ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വി ‘എന്റെ കേരളം’ കലാസാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. വളർന്നുവരുന്ന കുഞ്ഞുങ്ങൾ ഗുരുവിന്റെ മക്കളാണെന്നും, അവരെ ഗുരുവിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് ആശ്രമത്തിനോട് ചേർത്ത് വളർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സ്വാമി പറഞ്ഞു. ഗുരുകാന്തി അംഗങ്ങളെ സീനിയർ എന്നും ജൂനിയർ എന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ആദ്യ ഇനമായ ചിത്രരചനാ മത്സരം 11 മണിക്ക് ആരംഭിച്ചു. സീനിയർ തലത്തിൽ ഒന്നാം സ്ഥാനം കരുണപ്രിയനും രണ്ടാം സ്ഥാനം സുകൃതയും കരസ്ഥമാക്കി. ജൂനിയർ ഭാഗത്തിൽ ഒന്നാംസ്ഥാനം ഗുരുദത്തനും രണ്ടാം സ്ഥാനം ശാന്തിപ്രിയയും കരസ്ഥമാക്കി. ഉച്ചയ്ക്ക് 12 ന്ശേഷം നടന്ന സെഷനില്‍ ഗുരുകാന്തി കുട്ടികള്‍ പഠിച്ച ഗുരുവാണികൾ ചൊല്ലി കേൾപ്പിച്ചു. കുമാരി കരുണ ലത പരിസ്ഥിതിനാശം കൊണ്ട് മാനവരാശിക്കും പ്രകൃതിയ്ക്കും ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ചും, അതിന് എടുക്കേണ്ട പ്രതിവിധികളെക്കുറിച്ചും പ്രസംഗം തയ്യാറാക്കി അവതരിപ്പിച്ചു. കുട്ടികൾ ഗുരുഗീതങ്ങൾ, ലളിതഗാനങ്ങൾ, കവിതകൾ എന്നിവ പാടി അവതരിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ന് ക്വിസ് മത്സരം ആരംഭിച്ചു. റെജി വൈക്കം കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു. ഉത്തരത്തോടൊപ്പം അതാത് വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കുവാനുതകുന്ന ചെറുവിവരണങ്ങളും നൽകിയത് ക്വസ് പ്രോഗ്രാമിലെ പുതുമയായി അനുഭവപ്പെട്ടു. സീനിയർ വിഭാഗം ക്വിസ് മത്സരത്തിൽ കുമാരി സവിത 50 മാർക്ക് നേടി ഒന്നാം സ്ഥാനവും 30 മാർക്ക് നേടി കുമാരി കരുണലത രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വൈക്കത്ത് നടന്ന എന്റെ കേരളം പ്രോഗ്രാമിലെ ചില നിമിഷങ്ങളിലൂടെ.. ഉച്ചഭക്ഷണത്തിനു ശേഷം 4 മണിക്ക് പ്രാർത്ഥനയോടെ എന്റെ കേരളം പ്രോഗ്രാമുകള്‍ ഗുരുപാദത്തിൽ സമർപ്പിച്ചു. പരിപാടികളിൽ പങ്കെടുത്ത എല്ലാ ഗുരുകാന്തി അംഗങ്ങൾക്കും ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ‘എന്റെ കേരളം’ഗുരുകാന്തി പരിപാടിയിൽ പങ്കെടുത്ത 1 വയസ്സുകാരൻ അദ്വിക്ക് ന് ആദരണീയ സ്വാമി പ്രത്യേകം അഭിനന്ദനങ്ങൾ നൽകി.
നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഭാവന. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അഭിനയരംഗത്ത് തൻറെതായ കഴിവു തെളിയിക്കുവാൻ ഭാവനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലഭിച്ച കഥാപാത്രങ്ങളൊക്കെ 100% സത്യസന്ധമായാണ് താരം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. കുറഞ്ഞ സമയം കൊണ്ട് തന്നെ തൻറെ അഭിനയ പ്രാഗല്ഭ്യം മറ്റുള്ളവരുടെ മുന്നിൽ പ്രകടമാക്കുവാൻ താരത്തിന് അവസരം ലഭിക്കുകയായിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച ഭാവന വളരെ നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ അഭിനയരംഗത്തേക്ക് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിലാണ് ഇതിനോടകം താരം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായപ്പോഴും അതിനെയൊക്കെ നിറഞ്ഞ പുഞ്ചിരിയോടെ കൂടിയും മനോധൈര്യത്തോട്‌ കൂടി നേരിട്ട വ്യക്തിയാണ് ഭാവന. തൻറെ കഥാപാത്രങ്ങൾക്ക് പ്രകടമാക്കിയിരുന്ന തന്റേടം അത്രയും തന്നെ തൻറെ വ്യക്തിജീവിതത്തിലും പ്രകടമാക്കിയ താരം സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. ഭാവനയുടെ രണ്ടാം തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകർക്ക് ഇപ്പോൾ വളരെയധികം സന്തോഷം നൽകുന്ന ഒരുപാട് കാര്യങ്ങൾ താരത്തിന്റെ ഭാഗത്തുനിന്നും സംഭവിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലായി തന്റെ സോഷ്യൽ മീഡിയ പേജിൽ താരം പങ്കുവെച്ച റിലീസ് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പഴേരി ഗോൾഡ് ആൻഡ് ഡയമൻസിന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിലാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ മനോഹരിയായി കേരളത്തനിമയിൽ വധുവിനെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഭാവനയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വളരെ വലിയ പ്രചാരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.Bhavana latest vedio A post shared by Bhavana Menon 🧚🏻‍♀️ (@bhavzmenon) Share Neenu Karthika എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. Prev Post നാല് ദിനങ്ങൾ. 550 കോടി കടന്ന് മഹാവിജയം. കെ ജി എഫ് 2 വിജയക്കൊടുമുടി കയറുന്നു.! കേരളത്തിൽ ഉൾപ്പെടെ ഇത്‌ ചരിത്രം | KGF chapter 2 box office collection. Next Post ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഇനി പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!!
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » ശ്രദ്ധ » ഞുണുഞുണുങ്ങ് » അദ്ധ്യായം 18: അര്‍ദ്ധരാത്രിയിലെ സീസോ അദ്ധ്യായം 18: അര്‍ദ്ധരാത്രിയിലെ സീസോ മീനാക്ഷി Thu, 22-03-2018 01:17:17 PM ; ചാനലിനു വേണ്ടി നടത്തിക്കൊടുത്ത സര്‍വേയുടെയും അതിന്റെയടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കണ്ടന്റ് ആര്‍ക്കിടെക്ച്ചര്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെയും പ്രതിഫലത്തിന്റെ അവസാന ഗഡുവും ഹരികുമാറിന്റെ സ്ഥാപനത്തിന് കിട്ടിയ ദിവസം. അന്നു തന്നെ അയാളുടെ സ്ഥാപനത്തിന് മറ്റൊരു സര്‍വേ അടിസ്ഥാന പ്രൊജക്ട് റിപ്പോര്‍ട്ടിനുള്ള കരാറും കിട്ടുകയുണ്ടായി. ചാനല്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരിലൊരാളായ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനയുടമയുടെ. അതാകട്ടെ ചാനല്‍ സര്‍വേ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ ഇരട്ടി തുകയ്ക്കാണ് കരാര്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. അതും 35 ശതമാനം തുക മുന്‍കൂര്‍ ലഭിക്കണമെന്ന വ്യവസ്ഥയിലും. ഹരികുമാറിന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ മൂന്നിലൊന്നു പോലും അയാള്‍ക്ക് തന്റെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും ലഭിക്കുന്നില്ല. എങ്കിലും അയാള്‍ ആ ജോലി ഉപേക്ഷിക്കാത്തതിനു കാരണം തന്റെ സ്ഥാപനത്തിന്റെ വികാസത്തിന് ആ ജോലി ഒട്ടേറെ മറ്റ് സധ്യതകള്‍ തുറന്നു കൊടുക്കുന്നതിനാലണ്. ബില്ല് മാറിക്കിട്ടിയതിന്റെയും പുതിയ വമ്പന്‍ കരാര്‍ ലഭിച്ചതിന്റെയും പശ്ചാത്തലത്തില്‍ അതാഘോഷിക്കാന്‍ ഹരികുമാര്‍ തീരുമാനിച്ചു. കോവളത്തെ കടലിനോടഭിമുഖമായുള്ള ഹോട്ടല്‍ ഷിമ വഴിയാണ് ബുക്ക് ചെയ്തത്. എക്‌സോട്ടിക്ക് ബാള്‍റൂമാണ് ഏര്‍പ്പാടാക്കിയത്. ഷിമ ഏര്‍പ്പാടാക്കിയതിന്റെ പേരില്‍ നല്ല കിഴിവിനാണ് ആ ബാള്‍റും ലഭിച്ചത്. തന്റെ തന്നെ ഹോട്ടല്‍ ഏര്‍പ്പാടാക്കിയാല്‍ ഷിമയ്ക്ക് സ്വാതന്ത്ര്യത്തോടെ ആഘോഷം പറ്റില്ലെന്നതിനാലാണ് തൊട്ടടുത്ത സ്റ്റാര്‍ ഹോട്ടലിലേക്ക് പരിപാടി മാറ്റിയത്. ഷെല്‍ജയുടെ നേതൃത്വത്തില്‍ നിയ ഫിലിപ്പോസ്, അഞ്ജലി അരവിന്ദ്, നിമിഷ, അമാന്റാ കുര്യാക്കോസ്, ചാനല്‍ ജോര്‍ണലിസ്റ്റ് റിശ എന്നിവര്‍ നേരത്തെ ഹോട്ടലിലെത്തി. പാര്‍ട്ടിക്കുമുമ്പ് പറ്റുമെങ്കില്‍ കടല്‍ത്തീരത്ത് കുറച്ചു സമയം ചെലവഴിക്കണമെന്നുമുണ്ടായിരുന്നു അവര്‍ക്ക്. കടല്‍ത്തീരത്ത് ഇരിക്കാന്‍ നിയയ്ക്കായിരുന്നു ആഗ്രഹം കൂടുതല്‍. നിയയുടെ കല്യാണത്തിനു മുമ്പേയുള്ള മനോരാജ്യത്തിലൊന്നായിരുന്നു കടല്‍ത്തീരത്ത് തന്റെ പുരുഷനുമായി ഉലാത്തുകയും ചെലവഴിക്കുകയുമെന്നുള്ളത്. കല്യാണശേഷം പല തവണ നിയ തന്റെ ആഗ്രഹം ഭര്‍ത്താവിനോട് പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. പക്ഷേ അയാള്‍ അത് കേട്ട ഭാവം പോലും പ്രകടിപ്പിച്ചിട്ടില്ല. വിവാഹജീവിതവുമായി ബന്ധപ്പെട്ട് താന്‍ കണ്ടിരുന്ന ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നമായിരന്നു അത്. അതൊരു കൗമാരയൗവ്വന സ്വപ്‌നമൊന്നുമായിരുന്നില്ല. കുഞ്ഞുന്നാളില്‍ ഏതോ സിനിമ കണ്ട അന്ന് മുതല്‍ ഉള്ളില്‍ കയറിക്കൂടിയതാണ്. എന്നാണെന്ന് കൃത്യമായി നിയയ്ക്കറിഞ്ഞുകൂടാ. ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴായിരിക്കണം. ആ സ്വപ്‌നം മനസ്സിലുറച്ചതിനാല്‍ കോളേജില്‍ പഠിക്കുമ്പോഴും മറ്റും കടല്‍ത്തീരത്ത് പോകാന്‍ അവസരം കിട്ടിയിട്ടും അവര്‍ കൂട്ടാക്കിയിട്ടില്ല. അതു തന്റെ വിവാഹശേഷ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി മാറ്റി വച്ചിരിക്കുകയായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ വീട്ടില്‍ നിന്ന് എല്ലാവരും ബീച്ച് കാണാന്‍ പോയപ്പോഴും നിയ തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് ഒഴിവായി ആന്റിയുടെ വീട്ടില്‍ നില്‍ക്കുകയാണുണ്ടായത്. ആ സ്വപ്‌നം എന്തായാലും കരിഞ്ഞു പോയി. അതിനുള്ള സാധ്യതയും ഇനിയില്ല. അതുകൊണ്ട് ടി.വിയിലും സിനിമയിലുമല്ലാതെ ഒരിക്കലെങ്കിലും കടല്‍ നേരിട്ടു കാണാതെ ഭൂമിയില്‍ നിന്നു വിടവാങ്ങുന്നതു ശരിയല്ലല്ലോ എന്നു കരുതിയാണ് നിയ അന്ന് ബീച്ച് സന്ദര്‍ശനം കൂടി പെരുപാടിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ തന്റെ താല്‍പ്പര്യത്തിന്റെ പിന്നിലെ കഥ നിയ ആരുമായും പങ്കുവച്ചതുമില്ല. അവര്‍ ഹോട്ടലിലെത്തിയപ്പോള്‍ ഷിമയും ആ ഹോട്ടലിലെ ജനറല്‍ മാനേജരുമായി ലോബിയിലിരുന്നു സംസാരിക്കുകയായിരുന്നു. അവരെ സ്വീകരിക്കാനായി ഷിമ എഴുന്നേറ്റപ്പോള്‍ ജനറല്‍ മാനേജരും ഒപ്പം കൂടി. ഷിമ ജനറല്‍ മാനേജര്‍ രാജാ കുപ്പുസാമിയെ അവര്‍ക്ക് പരിചയപ്പെടുത്തി. 'മാം, നമ്മുടെ വെന്യുവിന്റെ തൊട്ടടുത്തുള്ള 1052, 1053 റൂമുകള്‍ നിങ്ങള്‍ക്കായി ഒഴിച്ചിട്ടുണ്ട്. ഫ്രഷാകാന്‍ ആ റൂമുകള്‍ ഉപയോഗിക്കാം. നാളെ രാവിലെ 11 മണി വരെ. ' ' താങ്ക്യൂ രാജ. അതെന്തായാലും വലിയ ഉപകാരമായി. ' ഷിമ പറഞ്ഞു. ഷിമ മറ്റുള്ളവരുമായി ബാള്‍ റൂമിലേക്ക് നടക്കാന്‍ തിരിഞ്ഞപ്പോള്‍ ശിവപ്രസാദ് അവിടേക്കു വരുന്നത് ശ്രദ്ധയില്‍ പെട്ടു. ഷെല്‍ജ പെട്ടെന്ന് തിരിഞ്ഞു നിന്ന് ശിവപ്രസാദിനു വേണ്ടി കാത്തു നിന്നു. ' ഹരികുമാര്‍ സാറെവിടെ മാസ്റ്ററെ. നിങ്ങളൊന്നിച്ചു വരുമെന്നാണല്ലോ സാറ് പറഞ്ഞിരുന്നത്'.ഷെല്‍ജ ചോദിച്ചു. 'ങാ, ഹരിയും ഞാനും ഒന്നിച്ചു വരാനായിരുന്നു പരിപാടി. രമേഷ് സാറിനേയും കൂട്ടി എന്റെ അടുത്തേക്ക് വരുന്ന വഴിയാണ് ഹരിയുടെ ഒരു സുഹൃത്തു വിളിച്ചത്. ആളൊരു ഹൈക്കോടതി ജഡ്ജിയാ. ഹരിയുടെ കൂടെപ്പഠിച്ചയാളാ. പുളളിക്ക് ഔദ്യോഗിക വാഹനത്തില്‍ ഇവിടേക്ക് വരാനൊരു മടി. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു വന്നാല്‍ തിരികെ പോകുന്നത് ബുദ്ധിമുട്ടാകുമല്ലോ. ഡ്രൈവര്‍മാരെ ഹയര്‍ ചെയ്യുന്നതും പുളളിക്കിഷ്ടമല്ല. അതു കാരണം ഹരിയങ്ങോട്ട് പോയിരിക്കുവാ. ഞാന്‍ ബൈക്കിലിങ്ങുപോന്നു.' 'ഓ, അങ്ങേര്‍ക്കു ഊബറ് വിളിച്ചു വന്നാ പോരായിരുന്നോ' റിശ ആത്മഗതം പോലെ പറഞ്ഞു. 'ജഡ്ജി ഏമാനല്ലേടി . ക്ഷമിച്ചു കള' ഷെല്‍ജ പറഞ്ഞു. ' ഇവറ്റകളുടെയൊക്കെ ഒരു തോന്നലുണ്ട് , ജഡ്ജിയായാല്‍ പിന്നെ തറയില്‍ ചവിട്ടാന്‍ പാടില്ലെന്ന്' റിശ അല്‍പ്പം ഈര്‍ഷ്യയോടെ പറഞ്ഞു. ' ഹ, വിട്ടുകളയെടി. അവര്‍ ദൈവങ്ങളല്ലേ. നമ്മളെപ്പോലെയാണോ അവരൊക്ക' അമാന്റ റിശയെ ചൊടിപ്പിച്ചു. ' ഏയ് , ആള് കുഴപ്പക്കാരനൊന്നുമല്ല. ഹരിയുടെ അടുത്ത സുഹൃത്താ. ' ശിവപ്രസാദ് പറഞ്ഞു. ' എന്തായാലും പുള്ളി വരട്ടെ. ഒരു ജഡ്ജിയേമ്മാനെ സിനിമയിലല്ലാതെ ഇതുവരെ നേരിട്ട് ഞാന്‍ കണ്ടിട്ടില്ല. ഇന്നെന്തായാലും അതു സാധിക്കുമല്ലോ. അഞ്ജലി പറഞ്ഞു. അവര്‍ ബാള്‍ റൂമിലേക്കു കയറിയപ്പോള്‍ എല്ലാം സജ്ജം. ലൈറ്റുകള്‍ കൊണ്ട് ഇരുട്ട് സൃഷ്ടിച്ച ബാള്‍റൂം. എല്ലാം കാണാം. എന്നാല്‍ സ്വകാര്യം. രഹസ്യം പോലും പറയാന്‍ തോന്നുന്നില്ല. അത്രയ്ക്ക് നിശബ്ദം. താഴെയുള്ള പതുപതുത്തെ കാര്‍പ്പെറ്റ് ഫ്‌ളോറില്‍ ചവിട്ടുമ്പോഴുള്ള ശബ്ദം പോലും ചെവിയില്‍ മുഴങ്ങുന്നു. ബാള്‍റൂമിലെ പ്രകാശവീചികള്‍ തങ്ങളുടെ ശ്വാസോഛ്വാസത്തിന്റെ പ്രതിഫലനമാണെന്ന് തോന്നി. അതിസുന്ദരന്മാരും ആറടിയില്‍ കൂടുതല്‍ ഉയരമുള്ളതുമായ വെയിറ്റര്‍മാര്‍. എല്ലാവരുടെയും മുഖത്ത് കുളികഴിഞ്ഞൊരുങ്ങി പുറത്തിറങ്ങുമ്പോഴുള്ള അവസ്ഥ. ഫ്രഡ്ജില്‍ നിന്നെടുത്തു വച്ചതുപോലെ. നാലു ദിവസം മുമ്പ് ശരീരത്തു കയറ്റിയ തന്റെ ജീന്‍സ് മറ്റൊന്നായിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്ന് റിശയ്ക്കു തോന്നി. വിശേഷിച്ചും ഷെല്‍ജയുടെ വെളുത്ത ടീഷര്‍ട്ടും ത്രീഫോര്‍ത്ത് ഡിവൈഡഡ് സ്‌കര്‍ട്ടും കണ്ടപ്പോള്‍. തന്റേതൊഴിച്ച് മറ്റുള്ളവരുടെയെല്ലാം വേഷം ആ ബാള്‍റൂം അന്തരീക്ഷവുമായി ചേര്‍ന്നു പോകുന്നുണ്ട്. ജ്യോമട്രിക്കല്‍ സ്‌റ്റൈലിലുള്ള നിയയുടെ സാരിയുടുപ്പ് ആ ബാള്‍റൂമിന്റെ ആര്‍ക്കിടെക്ച്ചറിന്റെ ഗണിതശാസ്ത്ര സൂക്ഷ്മതയെ ഓര്‍മ്മിപ്പിക്കുന്നതുപോലെയും തോന്നി. ആര്‍ക്കും ഒന്നും സംസാരിക്കാന്‍ തോന്നിയില്ല. തന്റെ കടല്‍ത്തീര സന്ദര്‍ശനം ഈയൊരു അവസ്ഥയില്‍ ശരിയാവില്ലെന്ന് തോന്നിയതിനാല്‍ നിയ ആ ഉദ്ദേശ്യം ഉപേക്ഷിച്ചു. ഷിമ തന്റെ പ്രൊഫഷന്റെ പ്രത്യേകതയെ ഓര്‍മ്മിപ്പിക്കും വിധം എഴുന്നേറ്റു പോയി വെയിറ്റേഴ്‌സും മാനേജരുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അധികം താമസിയാതെ പരമശിവന്റെ ഡമരുവിന്റെ ആകൃതിയിലുള്ള ഗ്ലാസ്സുകളില്‍ നേര്‍ത്ത ജ്യൂസുമായി രണ്ടു വെയിറ്റര്‍മാര്‍ അവരുടെയടുത്തെത്തി. എല്ലാവരും ജ്യൂസ് സ്റ്റര്‍ ചെയ്ത് കുടിച്ചു തുടങ്ങിയപ്പോഴേക്കും തുറന്നു പിടിക്കപ്പെട്ട കതകിലൂടെ ഹരികുമാറും ജഡ്ജിയും രമേഷും കയറി വരുന്നു. എല്ലാവരും എഴുന്നേറ്റു. ഹരികുമാറിനെ കണ്ടാണ് എല്ലാവരും എഴുന്നേറ്റതെങ്കിലും ജഡ്ജി കരുതി തന്നെ കണ്ടെതിന്റെ പേരിലാണ് അതെന്ന്. ഏതാണ്ട് കോടതിയിലേക്ക് വരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നവരോടുള്ള പ്രത്യഭിവാദനത്തെ ഓര്‍മ്മിപ്പിക്കുന്ന ശിരീരഭാഷ ജഡിജിയില്‍ നിന്നും പുറപ്പെട്ടു. ' എക്‌സ്ട്രീംലി സോറി ഗൈസ്. ശിവന്‍ പറഞ്ഞില്ലെ? ഇത് ജസ്റ്റിസ് സജി. ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാ. ഓരോരുത്തരേയും ഹരികുമാര്‍ ജസ്റ്റിസ്. സജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒടുവില്‍ ഹരികുമാര്‍ പറഞ്ഞു' അതേ, സജി , ജസ്റ്റിസ്സായല്ല ഇവിടെ എത്തിയിട്ടുള്ളത്. എന്റെ ആത്മമിത്രമായിട്ടാണ്. അതിനാല്‍ നിങ്ങളുടെയും പ്രിയ സുഹൃത്തായി സജിയെ കാണാം. ' ' തീര്‍ച്ചയായും തീര്‍ച്ചയായും.' ജസ്റ്റിസ് സജി പറഞ്ഞു. ' സാര്‍, ഒരു തവണ കുറഞ്ഞുപോയല്ലോ' ഷെല്‍ജ ചോദിച്ചു ' എന്തു കുറഞ്ഞെന്നാണ്' സജി തിരിച്ചു ചോദിച്ചു. ' സാധാരണ, സത്യം സത്യം സത്യം എന്നു മൂന്നു തവണ കോടതിയില്‍ പറയുന്നത് സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. സാര്‍ തീര്‍ച്ചയായും രണ്ടെണ്ണെത്തില്‍ ഒതുക്കിക്കളഞ്ഞു' എല്ലാവരും ഷെല്‍ജയുടെ തുടക്കവെടിയില്‍ പൊട്ടിച്ചിരിച്ചു. ' എന്റെ ഷെല്‍ജെ!, ഉള്ളതെല്ലാം ഇപ്പോഴേ തീര്‍ക്കല്ലെ. പറ്റുമെങ്കില്‍ നമുക്ക് കോഴി കൂവുന്നതു കേട്ടുകൊണ്ടു വേണം തിരിച്ചു പോകാന്‍' ഹരികുമാര്‍ പറഞ്ഞു. ' അതു കഴിക്കുന്ന കോഴിക്കനുസരിച്ചിരിക്കും ചേട്ടാ.' അമാന്റെ തൊടുത്തു വിട്ടു. ' ഹാവൂ, ഇപ്പോ എനിക്ക് സമാധാനമായി. ഹരി പറഞ്ഞപ്പോ ഇത്രയ്ക്കുഷാറുള്ള സുഹൃത്തുക്കളാവുമെന്നു കരുതിയില്ല. ഇപ്പോ ഈ ഒളിക്കാമറാക്കാലമാണേ.അതുകാരണം ഇത്തരം സംഗതികളില്‍ പോലും ഞങ്ങളെപ്പോലുള്ളവര്‍ പങ്കെടുക്കുന്നത് നാലു പാടും നോക്കിയിട്ടുവേണം.' ' മി ലോര്‍ഡ്, ഇങ്ങനെ പേടിത്തൊണ്ടനായാ എങ്ങനെയാ പിന്നെ നീതി നടപ്പാക്കാന്‍ പറ്റുന്നെ' റിശ ചോദിച്ചു. റിശയുടെ ചോദ്യം തമാശയായിട്ടുവേണോ അതോ കാര്യമായിട്ടെടുക്കണോ എന്നറിയാതെ ഒരു നിമിഷം കുതറിയ സജി ഒറ്റപ്പൊട്ടിച്ചിരി' ' സജി, സൂക്ഷിച്ചോ, പുള്ളിക്കാരത്തിയെ അറിയില്ലേ.' എന്നു പറഞ്ഞിട്ട് റിശയെ പരിചയപ്പെടുത്തി. ' എന്റെ ഹരി . ഈ ജഡ്ജിയുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഈ പാവം ജഡ്ജി വരില്ലായിരുന്നല്ലോ' ' ഏയ് പേടിക്കേണ്ടാ മിലോര്‍ഡ് . ഇവള്‍ക്ക് വിധിപ്രസ്താവിക്കലിനേക്കാള്‍ വിചാരണയിലാ താല്‍പ്പര്യം. പിന്നെ ചിലപ്പോള്‍ വിചാരണയ്ക്കിടയിലൂടെ വിധിയും കാച്ചുമെന്ന കുഴപ്പമേ ഉള്ളൂ' നിമിഷ പറഞ്ഞു. ' ഓര്‍ഡര്‍, ഓര്‍ഡര്‍. നടപടികളിലേക്ക് കടക്കാന്‍ പോവുകയാണ്. ഈ സെഷന്‍ ഞാന്‍ ഗാവല്‍ ചെയ്യാന്‍ പോവുകയാണ്. ' ' എന്താ സാര്‍ ഗാവലോ. അതെന്തോന്ന്' ഷെല്‍ജ ചോദിച്ചു. അതു കേട്ട് സജിയുടെ മുഖത്തൊരു ചമ്മല്‍. ' അതറിയില്ല അല്ലേ. മോശം. കോടതിയില്‍ ജഡജിയുടെ കൈയ്യിലരിക്കുന്ന ഒരു കൊട്ടൂടി കണ്ടിട്ടില്ലേ. അതിനെയാ ഗാവല്‍ എന്നു പറയുന്നത്.' ' എടേ നീ ആവശ്യമില്ലാതെ കോടതിയേയും ലെജിസ്ലേച്ചറിനെയും കൂട്ടിക്കുഴച്ച് ഭരണഘടനാ പ്രശ്‌നമുണ്ടാക്കരുത്. ഞങ്ങളല്ല എപ്പോഴും ഓര്‍ഡര്‍ ഓര്‍ഡര്‍ പറയുന്നത്. അത് സഭാ സ്പീക്കറാണ്. ' സജി ഓര്‍മ്മിപ്പിച്ചു. അപ്പോഴേക്കും ഓരോരുത്തര്‍ക്കും ഓരോ വെയിറ്റര്‍ എന്ന നിലയില്‍ ഉത്തരവിനായി കാത്തുനിന്നിരുന്നു. എല്ലാവരും അവരവര്‍ക്കിഷ്ടപ്പെട്ട ബ്രാന്‍ഡ് പറഞ്ഞു. ഹരിയും സജിയും റമ്മും. 'ഹരിസാര്‍ സ്വര്‍ഗ്ഗ ലോകത്തു പോയാലും റമ്മുണ്ടെങ്കി അതേ എടുക്കത്തുള്ളൂ' ഷെല്‍ജ പറഞ്ഞു. ഓര്‍ഡര്‍ എടുത്ത് വെയിറ്റര്‍മാര്‍ പിന്മാറിയപ്പോള്‍ ഹരി സിഗററ്റ് കത്തിച്ചു. ' രണ്ടു സിഗററ്റുണ്ട്. രണ്ടു സ്‌മോക്കിന് ശേഷം ഡ്രിങ്ക്‌സെടുത്താ നല്ല ഹരമായിരിക്കും. ' ' സാര്‍, ഇന്‍ട്രൊഡകഷന്‍ നല്‍കി സമയം കളയാതെ. ഫാബ് പാസ്സ് പ്ലീസ്' ഷെല്‍ജ ധൃതി കൂട്ടി. 'ഡോണ്ട് ബി ഇമ്പേഷ്യന്റ് ഗേള്‍' എന്നു പറഞ്ഞിട്ട് ഹരി സിഗററ്റ് ഷെല്‍ജയ്ക്ക് നേരേ നീട്ടി. ഷെല്ജ ആഞ്ഞ് രണ്ട് വലിയെടുത്തിട്ട് നേരേ സജിക്കു കൈമാറി. സജി പ്രൊഫഷണല്‍ രീതിയില്‍ ഒരു പുകയെടുത്തിട്ട് ശിവപ്രസാദിന് കൈമാറി. ശിവപ്രസാദ് അത് സ്വീകരിക്കാതെ ഒഴിഞ്ഞു. ' സജി, ഇക്കൂട്ടത്തില്‍ ഒരു കന്യാസ്ത്രീയും ഒരു പാതിരിയുമുണ്ട്. ദേ ഇവരു രണ്ടു പേരും' നിയയേയും ശിവപ്രസാദിനെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഹരികുമാര്‍ പറഞ്ഞു. ' എന്റെ ഹരി ഇപ്പോ ഏറ്റവും വലിയ കുഴപ്പക്കാര് ഈ കന്യാസ്ത്രീകളും പാതിരിമാരുമാ. അതു തനിക്കറിയത്തില്ലേ. ഇവറ്റകളെക്കൊണ്ട് ഞങ്ങള്‍ക്ക് കോടതിയില്‍ ഒരു രക്ഷയില്ലാണ്ടായിരിക്കുവാ. ഇവരില്ലാത്ത ഏടാകൂടങ്ങളില്ല.' ' തെറ്റായ സത്യവാങ്മൂലത്തിന് മാപ്പു നല്‍കണം മിലോര്‍ഡ്' 'തന്നിരിക്കുന്നു' സിഗററ്റ് രണ്ടു റൗണ്ട് കറങ്ങി. ബാള്‍റൂമിലെ ഗന്ധവും പ്രകാശവിന്യാസവും മെല്ലെ മാറി. അപ്പോഴേക്കും വെയിറ്റര്‍മാര്‍ റൗണ്ട് ടേബിളിനു മേല്‍ ഗ്ലാസ്സുകളും അനുബന്ധ ഭക്ഷണങ്ങളും നിരത്തി. ' ഇന്നു ഈ കൂട്ടായ്മയെ സംഗീതത്തിലാറാടിച്ച് നമ്മുടെ ഈ പാതിരി സംഗീതജ്ഞന്‍ ഈ ബാളിനെ ഒരു സ്വര്‍ഗ്ഗീയ ബാളാക്കി മാറ്റും. എന്റെയും ഹരിയുടെയുമൊക്കെ പ്രായമാണെങ്കിലും എനിക്ക് കലയെ അങ്ങേയറ്റം ബഹുമാനമാ. അതുകൊണ്ട് ഈ കലാകാരനെ ഞാന്‍ മാസ്റ്റര്‍ എന്നേ വിളിക്കൂ.' സജി പറഞ്ഞു. ' അങ്ങനേ വിളിക്കാവൂ' ശിവന്‍ ഇതാ ഇപ്പോ പാടിത്തുടങ്ങും' ഹരികുമാര്‍ പറഞ്ഞു. 'മാസ്റ്ററേ സംഗതി സന്ധ്യയും രാത്രിയുമൊക്കെയാ. പക്ഷേ നമ്മക്കിപ്പോ പ്രഭാതമാ. നല്ല ഭൂപാളരാഗത്തിലുള്ള ഒരു പാട്ട് കാച്ച്.' ' അയ്യോ എന്റെ ജഡ്ജിയദ്ദേഹം, ഭൂപാളം ശോകരാഗമാ' ശിവപ്രസാദ് പറഞ്ഞു. ' എന്നെ പഠിപ്പിക്കുവാണോ മാസ്റ്ററെ. ദേ എനിക്ക് നല്ലവണ്ണം സംഗീതമറിയാം. ഏതു രാഗമാണെങ്കിലും വരി കേട്ടാ ഞാന്‍ പറയും. ഭൂപാളം ശോകമല്ല. മാസ്റ്ററ് എവിടുന്നാ സംഗീതം പഠിച്ചേ. കൗസല്യാ സുപ്രജാ രാമപൂര്‍വ്വാ... ഏതു രാഗത്തിലാ.അതു ഭൂപാളത്തിലാ. അതിരിക്കട്ടെ , ഈ കുട്ടിയെന്തിനാ പൊത്തിച്ചിരിച്ചെ' അമാന്റെയെ ചൂണ്ടി സജി ചോദിച്ചു. 'ഒന്നുമില്ല മിലോര്‍ഡ്. ഞങ്ങളുടെ നാട്ടില്‍ വരീന്ന് വെച്ചാ അണ്‍പാര്‍ലമെന്ററിയാ. അതുകൊണ്ട് ചിരിച്ചുപോയതാ. മാപ്പാക്കണം.കോടതിയലക്ഷ്യമായെടുക്കരുത്. ' അമാന്റ മൊഴിഞ്ഞു. ' ശരി മാപ്പ് സ്വീകരിച്ചിരിക്കുന്നു. നമുക്ക് ഭൂപാളത്തിലേക്കു വരാം' ' അയ്യോ അതു ഭൂപാളത്തിലൊന്നുമല്ല, ജഡ്ജിസാറെ. അതിന് രാഗം പോലുമുണ്ടെന്ന് പറയാന്‍ പറ്റില്ല. ആകെ മൂന്നു സ്വരം മാത്രമുള്ള മന്ത്രപ്രയോഗം പോലാ അത്.' ' എന്തോന്ന് എന്തോന്ന്, മന്ത്രപ്രയോഗമോ. ഒന്നു പോടോ മാസ്റ്ററെ. ഇയ്യാള് ഏത് കോത്താഴത്തെ മാസ്റ്ററാ. ഇയ്യാക്കൊരു മണ്ണാംങ്കട്ടേം അറിയില്ല. എടേ ഹരി , ഇയ്യാളെ ആരാടേ സംഗീതം പഠിപ്പിച്ചെ. ഇയ്യാക്ക് ഭൂപാള രാഗം പോലും അറിയില്ല.' ' മിലോര്‍ഡ്, അങ്ങ് വിധി പ്രസ്താവിക്കു. ഭൂപാളം പ്രഭാതരാഗമാണെന്ന്. അങ്ങ് വിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ പിന്നെ ഭൂപാളം വിചാരിച്ചാല്‍ പോലും ശോകമാകാന്‍ പറ്റില്ല. ' ഷെല്‍ജ ഇടപെട്ടു. 'വിചാരണയില്ലാതെ വിധി പ്രസ്താവിക്കാനിത് റിശയുടെ മാധ്യമക്കോടതിയല്ല. ഇതില്‍ ബഹുമാനപ്പെട്ട ജഡ്ജി വിധി പറയുന്നതായിരിക്കും. കേസ്സ് അടുത്ത സെപ്തംബര്‍ 31ലേക്ക് മാറ്റിവച്ചിരിക്കുന്നു. ഇപ്പോള്‍ ഒരു പ്രഭാതരാഗം നമ്മുടെ സംഗീത കുലപതി ശിവപ്രസാദ് ആലപിക്കുന്നതായിരിക്കും. ഹരികുമാര്‍ വിധി പ്രസ്താവിച്ചു. ' ഏയ് . അതു ശരിയാവില്ല. എനിക്ക് സിനിമാപ്പാട്ടൊന്നും വശമില്ല. ' ' എടാ ,ശിവാ പാടടാ. ഗോപാലക പാഹിമാം അനിശം.... പാടടാ' ജസ്റ്റിസ് സജി അപ്പോള്‍ എഴുന്നേറ്റു, പെട്ടന്ന് ചമ്രം പടിഞ്ഞ് തറയില്‍ ഇരുന്നിട്ട് ഗോപാലക പാഹിമാം പാടിത്തുടങ്ങി. അപ്പോള്‍ ഷെല്‍ജയും അമാന്റയും എഴുന്നേറ്റ് നൃത്തച്ചുവടുകള്‍ വച്ചു. ഹരികുമാറും അവര്‍ക്കൊപ്പം കൂടി. പെട്ടെന്ന് നിമിഷ മുടിയഴിച്ചിട്ട് നാവും പുറത്തിട്ട് ഒഴിഞ്ഞ് ഒരു സോഡാക്കുപ്പി കത്തിയുടെ രൂപത്തില്‍ പിടിച്ചുകൊണ്ട് ജസ്റ്റിസ് സജിയുടെ മുന്നിലെത്തി ഉറഞ്ഞു തുള്ളി. ഹും ഉം ഉം......... ഇനിപ്പാടിയാല്‍ ഞാന്‍ മഹിഷാസുരമര്‍ദ്ദനം നടത്തുമിവിടെ. പെട്ടെന്ന് കാളിയാല്‍ നിഗ്രഹിക്കപ്പെട്ട മഹിഷാസുരനെപ്പോലെ ജസ്റ്റിസ് സജി പിന്നിലേക്കു വീണു കിടന്നു. തുടര്‍ന്ന് നിമിഷയും ഷെല്‍ജയും ശിവപ്രസാദിന്റെ അടുത്ത് ചെന്ന് കൈയില്‍ പിടിച്ചു പറഞ്ഞു' മാസ്റ്റര്‍ പാട്. ദേ ജസ്റ്റിസ് മഹിഷാസുരനെ ഞങ്ങള്‍ വകവരുത്തി. ' അപ്പോഴും ശിവപ്രസാദിന് പാടാനൊരു ചമ്മല്‍. ' മാസറ്ററെ പാടുന്നതാ നല്ലത്. ഇവളുമാര് വിടില്ല' ശിവപ്രസാദിന്റെ തൊട്ടടുത്തിരുന്ന നിയ ഉപദേശിച്ചു. അതുവരെ ഒന്നും മിണ്ടാതിരുന്ന് ഞൊടിയിടയില്‍ നാലെണ്ണം അകത്താക്കിയ രമേഷ് പറഞ്ഞു' മാസ്റ്ററെ, ഒരു കാര്യം മനസ്സിലാക്കണം. നമ്മള് കഷ്ടപ്പെട്ട് ഇവിടം വരെ വന്നത് ചുമ്മ അനങ്ങാതിരിക്കാന്‍ വേണ്ടിയാ. മാസ്റ്ററും നിയാ മാഡവുമൊക്കെ വന്നത് അതിനാ. ദേ നോക്കൂ, നമ്മുടെ പിള്ളേരെക്കണ്ടില്ലെ. നമ്മുടെ ജഡ്ജിയെ ഈ പിള്ളേര് വധിച്ചിട്ടിരിക്കുന്ന കണ്ടില്ലേ. മാസ്റ്ററ് ഞങ്ങളു വിഴുങ്ങുന്ന വിഷം വിഴുങ്ങാതിരിക്കുന്നതോ വിഴുങ്ങുന്നതോ പ്രശ്‌നമല്ല. മാസ്റ്ററും നിയാ മാഡവും ഇപ്പോ ഞങ്ങളുടെ കൂടെ ഉയരണം.അല്ലെങ്കില്‍ താഴണം.' ഇതു കേട്ട മാത്രയില്‍ തറയില്‍ മലര്‍ന്നു കിടന്നിരുന്ന ജസ്റ്റിസ് സജി രമേഷിന്റെ കൈയില്‍ പിടിച്ച് എഴുന്നേറ്റിരുന്നു. സജി എഴുന്നേല്‍ക്കുന്ന കൂട്ടത്തില്‍ രമേഷ് ഉച്ചത്തില്‍ മോങ്ങി. ഷോള്‍ഡര്‍ ബോണ്‍ പൊട്ടിയത് ശരിയായി വരുന്നതേ ഉള്ളൂ. കാര്യമറിഞ്ഞ ജസ്റ്റിസ് സജി രമേഷിന്റെ കാലില്‍ തൊട്ട് മാപ്പിരന്നു. നിയ ഏതാണ്ട് മദ്യപിച്ചവരുടെ ഒരു ലെവലിലേക്കെത്തി, അവരെപ്പോലെ തന്നെ ശിവനെ നിര്‍ബന്ധിച്ചു. ഒടുവില്‍ ശിവപ്രസാദ് ജസ്റ്റിസ് പാടിയ ഗോപാലക പാഹിമാം തന്നെ പാടി. പാട്ട് കസറിയപ്പോള്‍ യുവതികളുടെ നൃത്തത്തിന്റെ വേഗവും കൂടി. തറയില്‍ ഇരിക്കുകയായിരുന്ന സജി യുവതികളുടെ ചാട്ടത്തില്‍ അവരുടെ മുലകളുടെ സ്വതന്ത്രമായ നിമ്‌നോന്നത വിന്യാസം കണ്ട് വാപൊളിച്ചിരുന്നുപോയി. പാട്ട് കഴിഞ്ഞിട്ടും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുന്ന സജിയെ ചൂണ്ടിക്കൊണ്ട് അമാന്റ പറഞ്ഞു, ' ദേ ഈ ജഡ്ജിയദ്ദേഹം ഞങ്ങളുടെ മുലമേല്‍ തുറിച്ചുനോക്കുന്നു. ' ' നൃത്തത്തില്‍ അധികം പങ്കെടുക്കാതിരുന്ന ഷിമ തിരുത്തി. ' അല്ലെടീ ജഡ്ജിയേമ്മാന്‍ ആലോചിക്കുവായിരിക്കും ഇവളുമാരൊന്നും ബ്രായിട്ടിട്ടില്ലേന്ന്. എന്റെ ജഡ്ജിയദ്ദേഹം രാത്രിയിലൊക്കെ ആരെങ്കിലുമിതുടുവോ. ഇന്നാളൊരു സ്റ്റിംഗ് ഓഡിയോയില്‍ ഒരു വലിയ ഉദ്യോഗസ്ഥന്‍ ഒരു വനിതാ റിപ്പോര്‍ട്ടറെ ഉപദേശിക്കുന്ന കേട്ടില്ല്യോ. രാത്രിയില്‍ അതൊക്കെയിട്ടു കിടക്കരുതെന്നും അങ്ങനെ കിടക്കുവാണേ രക്തചംക്രമണം നടക്കില്ലെന്നുമൊക്കെ. അതിന് ശേഷം കേരളത്തില്‍ പിന്നെ ആരും രാത്രിയില്‍ അതിടാറില്ല മിലോര്‍ഡ്. മിലോര്‍ഡ്, പൊതുജനാരോഗ്യത്തെ പരിഗണിച്ച് ഒരു സുവോമോട്ടോ കേസ്സെടുത്ത് അതു നിര്‍ബന്ധമാക്കിക്കൊണ്ട് ഒരു ജഡ്ജ്‌മെന്റ് നടത്താന്‍ പറ്റുവോ' ' ദേ ഒരു കാര്യം പറയാം. കോടതിയലക്ഷ്യം നടത്തിയാല്‍ എല്ലാത്തിനേയും ഞാന്‍ ശിക്ഷിച്ചുകളയും. അറിയാമല്ലോ. ജഡ്ജിയിരിക്കുന്നിടം കോടതിയാ. ഇത് കോടതിയാ ഇപ്പോ' സജി പറഞ്ഞു. ഇതു കേട്ട മാത്രയില്‍ നിമിഷ പിന്നിലൂടെ വന്ന് സജിയെ പിടിച്ച് മലര്‍ത്തിക്കിടത്തി.' ഇരിക്കുന്നിടമല്ലേ കോടതിയാവൂ. കിടക്കുന്നിടം കോടതിയാകുമോ. ഇല്ലല്ലോ' നിമിഷ ചോദിച്ചു. ' ഒരു കാരണവശാലും കിടക്കുന്നിടം കോടതിയാവില്ല. ' ഹരികുമാര്‍ പ്രഖ്യാപിച്ചു. ' നിങ്ങളൊരുകാര്യം മനസ്സിലാക്കണം. കോടതിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാ ഞാനീ കിടക്കുന്നത്. അപ്പോള്‍ റിശ സജിയുടെ കണ്ണിന്റെ നേര്‍ക്കെത്തി. റിശയുടെ ഇറുകിക്കിടക്കുന്ന ജീന്‍സിലേക്ക് നോക്കി സജി അങ്ങനെ കുറേ നേരം കിടന്നു. എന്നിട്ട് മുഖത്തേക്കു നോക്കി. ' ഈ മാധ്യമപ്രവര്‍ത്തകയ്ക്ക് എന്തോ ചോദിക്കാനുണ്ട്. ചോദിച്ചോളൂ. ഞാന്‍ കിടക്കുകയാ. എന്തുവെണമെങ്കിലും ചോദിച്ചോ' ' മിലോര്‍ഡ് , ഞാനൊരുത്തനെ കൊന്നിട്ടു വന്നാല്‍ എന്നെ വെറുതെ വിടാന്‍ പറ്റുമോ. ' ' എന്റെ മോളേ നീ ആരേലും കൊന്നോ.പോയി ധൈര്യപൂര്‍വ്വം ചെയ്യ്. ഞാനില്ലേ ഇവിടെ. എനിക്കൊരു സംശയം. വിചാരണയായിക്കണക്കാക്കരുത്. സംശയം മാത്രമാ. അതിനുള്ള ശരിയായ ഉത്തരം കിട്ടുകയാണെങ്കില്‍ ചിലപ്പോള്‍ അത് നാടിന്നുപകരിക്കും. അതുകൊണ്ടാ. ചോദിക്കട്ടെ' സജി പറഞ്ഞു. ' എന്റെ കോടതി സ്വാതന്ത്ര്യത്തിന്റെ കോടതിയാ. എന്തു വേണമെങ്കിലും ചോദിക്കാം. ഹരിസാര്‍ ആ രണ്ടാമത്തെ സിഗററ്റുകൂടെ കത്തിച്ചെ.' റിശ പ്രതികരിച്ചു. ' വളരെ സത്യസന്ധമായ ഒരു സംശയമാ. ഈ ജീന്‍സിട്ടുകൊണ്ട് ബാത്ത് റൂമില്‍ പോയാല്‍ കഴുകാറുണ്ടോ ? സജിയുടെ ചോദ്യം ഉയര്‍ന്നയുടന്‍ തന്നെ വലിയൊരു കൈയടി. തുടക്കം കുറിച്ചത് നിയയാണ്. ' ഇന്നത്തെ മാന്‍ ഓഫ് ദ നൈറ്റ് നമ്മുടെ സജിസാര്‍' നിയ പ്രഖ്യാപിച്ചു. അതു കേട്ട മാത്രയില്‍ നിമിഷയും അഞ്ജലിയും ചേര്‍ന്ന് സജിയെ എഴുന്നേല്‍പ്പിച്ച് ഇരുത്തി. എഴുന്നേറ്റിരുന്നപ്പോള്‍ റിശയുമായി മുഖാമുഖം. ' ഉത്തരം കിട്ടിയില്ല, മാധ്യമപ്രവര്‍ത്തകെ' ' മിലോര്‍ഡ്, യു ലാക്ക് കോമണ്‍സെന്‍സ്' 'വൈ' ' ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍, ചോദ്യം ചോദിക്കാറേ ഉള്ളൂ. ഉത്തരം പറയാറില്ല. ഇറ്റീസ് നണ്ണോഫ് ഔവര്‍ ബ്ലഡി ബിസിനസ്സ് യുവര്‍ ഹോണര്‍' ' മിലോര്‍ഡ്, എനിക്കൊരു സംശയം. നിങ്ങള്‍ ജഡ്ജിയാകുമ്പോള്‍ പേര് മാറ്റാറുണ്ടോ?' ' പേര് മാറ്റുകയോ.ഏയ്. അങ്ങനൊരേര്‍പ്പാട് ഇല്ലേ ഇല്ല.'' 'പിന്നെങ്ങനാ മിലോര്‍ഡ് മിക്ക ജഡ്ജിമാരും സഹസ്രനാമന്മാരാകുന്നത്' നിമിഷ ചോദിച്ചു. 'അതൊരു ഒന്നൊന്നര ചോദ്യമാ. ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ ഈ കോടതി ഇതിനാല്‍ ഉത്തരവിടുന്നു. .മതിയോ' 'തൃപ്തിയായി' അപ്പോഴേക്കും ഹരികുമാര്‍ കത്തിച്ച സിഗററ്റ് സജിക്ക് അടുത്തെത്തി. സജി രണ്ട് നീണ്ട പുകയെടുത്തു. പെട്ടെന്നയാള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപയും ഒറ്റരൂപാകോയിനുമെടുത്ത് ശിവപ്രസാദിന്റെ കൈയില്‍ വച്ചിട്ട് പറഞ്ഞു' മാസ്റ്ററെ, അങ്ങാണ് യഥാര്‍ത്ഥ സംഗീതജ്ഞന്‍. സംഗീതം അറിയുന്നവര്‍ക്കേ നല്ല സംഗീതം കേട്ടാല്‍ തിരിച്ചറിയാന്‍ പറ്റൂ. അവിടുന്ന് ഈ ദക്ഷിണ സ്വീകരിച്ചുകൊണ്ട് എനിക്ക് ശിഷ്യത്വം തരണം. ഞാനിതാ വിധി പ്രഖ്യാപിക്കുന്നു. ഭൂപാളരാഗം അങ്ങ് പറഞ്ഞതാണ് ശരി. എനിക്കൊരു സംശയവും കൂടിയുണ്ട്. ഗോപാലക പാഹിമാം മാസ്റ്റര്‍ പാടിയ ആ രാഗമേതായിരുന്നു.' മദ്യപിച്ച് ലക്കു കെട്ടയാളിന്റെ മുന്നില്‍ രാഗത്തെക്കുറിച്ചു പറയുന്നത് അര്‍ത്ഥശൂന്യമെന്ന് കണ്ട് ശിവപ്രസാദ് ചിരിച്ചുകൊണ്ടിരുന്നു. സജി വീണ്ടും നിര്‍ബന്ധിച്ചു. ' മാസറ്റര്‍ അറിയാമെങ്കില്‍ പറയണം. ഞങ്ങള്‍ മദ്യപിച്ചവരെ വെറും കോഞ്ഞാട്ടകളായി കാണരുത്. പ്ലീസ്. എനിക്കും ആഗ്രഹമുണ്ട് ആ രാഗമറിയാന്‍' രമേഷ് പറഞ്ഞു. ' അതു രേവഗുപ്തിയാ' ' ഹോ, എത്ര മനോഹരമായ പേര്. അല്ലേ മിലോര്‍ഡ്. എനിക്കൊരു മകളുണ്ടാവുകയാണെങ്കില്‍ അവള്‍ക്ക് ഞാന്‍ രേവഗുപ്തിയെന്നു പേരിടും' അമന്റാ പറഞ്ഞു. വീണ്ടും തൊഴുകൈയ്ക്കുള്ളില്‍ നൂറ്റൊന്നുരൂപാ ഒതുക്കി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സജി ശിവപ്രസാദിന്റെ പാദനമസ്‌കാരത്തിനായി കുനിയുന്ന ഭാവം കാട്ടിയപ്പോള്‍ ശിവപ്രസാദ് തടഞ്ഞു. അന്നേരമാണ് ആ ബാള്‍റൂമിനെ നടുക്കിക്കൊണ്ട് അമാന്റയുടെ അത്യുച്ചത്തിലുള്ള കീഴ്ശ്വാസപ്രയോഗം. അതു കേട്ട് സ്പ്രിംഗില്‍ നിന്നെന്നോണം സജി എഴുന്നേറ്റു. പേടിച്ചരണ്ടപോലെ അമാന്റയെ നോക്കി. നിയയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഒപ്പം അവര്‍ മൂക്കും പൊത്തി. ഇതു കണ്ട് തറയില്‍ ഇരിക്കുകയായിരുന്ന റിശ പണിപ്പെട്ട് ഇളകി ജീന്‍സിനെ വെല്ലുവിളിച്ച് ദീനരോദനം പോലെ ഒരു അധോവായുരാഗം പ്രയോഗിച്ചു. ' ഹരി, സിഗററ്റിനീം ഉണ്ടോടാ' സജി ചോദിച്ചു. ' ഇല്ലെടാ മച്ചാ തീര്‍ന്നു. സാധാരണ സിഗററ്റുണ്ട് അതു വേണ്ടല്ലോ' ഹരികുമാര്‍ പറഞ്ഞു. ' കണ്ടോ , ഇവിടെ സംഭവിച്ചത് കൃത്യമായ ജെന്‍ഡര്‍ ഇഷ്യൂവാ. ഇത് മെയില്‍ ഷോവനിസമാണ്. ഈ വൃത്തികെട്ട സമീപനത്തേക്കാള്‍ എത്രയോ ഉദാത്തമാണ് ഞങ്ങള്‍ വിടുന്ന വളി. ഇത്രയും നാള്‍ നിങ്ങള്‍ സ്ഥലവും കാലവും നോക്കാതെ ഇതു വിട്ട് നിങ്ങളുടെ ആഢ്യത്വത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചു. അപ്പോഴും ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയുണ്ടായിരന്നു. അത് ഞങ്ങളടക്കി വച്ചിരുന്നു. ആ ശൂന്യതിയിലാണ് നിങ്ങള്‍ അത് പ്രയോഗിച്ച് നിങ്ങളുടെ കേമത്വം ഉറപ്പിച്ചത്. ഞങ്ങളിനി നിശബ്ദമാകില്ല. നിങ്ങള്‍ സഹിച്ചേ പറ്റൂ. ഇതു നീതി നിഷേധമാണ്. ഒരു ന്യായാധിപനായ വ്യക്തി പോലും കണ്ടില്ലേ. എന്തൊരു വിവേചനമാണ്. അമാന്റയ്ക്കും എനിക്കും പകരം ഹരികുമാര്‍ സാറോ രമേഷ് സാറോ ആണ് ഈ വളി വിട്ടിരുന്നതെങ്കില്‍ ഈ ന്യായാധിപന്‍ ഇങ്ങനെ പെരുമാറുമായിരന്നോ. കണ്ടില്ലേ കോടതികള്‍ പോലും ഈ വിവേചനമസ്സില്‍ ഉറയ്ക്കപ്പെട്ടു പോയിരിക്കുന്നു.' ജീന്‍സിന്റെ ബട്ടന്‍ ഊരിയിട്ട് വയറിന് സ്വാതന്ത്ര്യം കൊടുത്തുകൊണ്ട് റിശ ആക്രോശിച്ചു. ' റിശ, പറഞ്ഞതു ശരിയാ. നമുക്ക് എന്തുകൊണ്ട് ചുംബനസമരം നടത്തിയതു പോലെ കേരളത്തില്‍ മൂന്നു നഗരങ്ങളില്‍ ഒരു വളിവിടല്‍ മത്സരം നടത്തിക്കൂടാ'. ഹരികുമാര്‍ നിര്‍ദേശിച്ചു. 'നിങ്ങളുടെ നിശബ്ദവിപ്ലവത്തിന് പെന്‍സിലിന്റെ അറ്റം കൊണ്ട് തുടയിലെ തൊലി ചൂഴ്‌ന്നെടുക്കപ്പെടലിന് ഇരയായ വ്യക്തിയാണ് ഞാന്‍. ശരിക്കും ഞങ്ങള്‍ ആണുങ്ങളാണ് പീഡിപ്പിക്കപ്പെടുന്നത്. നാലാം ക്ലാസ്സില്‍ ഉച്ചകഴിഞ്ഞ് കണക്ക് സാറ് വന്നപ്പോള്‍ ക്ലാസ്സില്‍ നാറ്റമുണ്ടായതിന് എന്റെ തുടയിലെ തൊലിയാണ് പോയത്. പക്ഷേ ഞാന്‍ മനസ്സാ വാചാ കര്‍മ്മണാ അറിഞ്ഞ കാര്യമല്ലായിരുന്നു. ഒരിക്കല്‍ പോലും ക്ലാസ്സില്‍ നാറ്റിയതിന് സാറന്മാര്‍ പെണ്‍കുട്ടികളെ സംശയിച്ചിട്ടുമില്ല , പിടിച്ചിട്ടുമില്ല. അന്ന് ക്ലാസ്സില്‍ നാറ്റിയത് തടിച്ചി രാധാമണിയായിരന്നു. അവളുടെയടുത്തിരുന്ന രാജേശ്വരിയാ എന്നോട് ഇന്റെര്‍വെല്‍ ടൈമില്‍ പറഞ്ഞത്, തടിച്ചി രാധാമണിയാ ഈ നാറ്റത്തിന്റെ ഉറവിടമെന്ന്. പെണ്ണുങ്ങള്‍ നാറ്റുന്നതിന്റെ മുഴുവന്‍ വേദന അനുഭവിച്ചതും, അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഈ പാവങ്ങളായ ഞങ്ങള്‍ ആണുങ്ങളാണ്' രമേഷ് പറഞ്ഞു. 'അതൊക്കെ മുടന്തന്‍ ന്യായങ്ങളാ. കുടവയറും കഷണ്ടിയും അധോവായുവും ഈ ത്രയങ്ങളായിരുന്നില്ലേ നിങ്ങളുടെ അന്തസ്സിന്റെ ലക്ഷണം. ഇനി ഞങ്ങളുമൊന്ന് അന്തസ്സിലേക്ക് വരട്ടെ. അതു കഴിഞ്ഞിട്ടു മതി ന്യായാന്യായനിശ്ചയമൊക്കെ' റിശ പറഞ്ഞു. തറയിലിരിക്കുകയായിരുന്ന അഞ്ജലി കഷ്ടപ്പെട്ട് എഴുന്നേറ്റു. ഒരു വെയിറ്ററെ കൈകാട്ടി വിളിച്ചു. അഞ്ജലിക്ക് നേരേ നില്‍ക്കാന്‍ പറ്റുന്നില്ല. വെയിറ്റര്‍ അടുത്തു വന്നപ്പോള്‍ അവള്‍ അയാളോട് പറഞ്ഞു' എന്നെ ടോയിലറ്റു വരെ കൊണ്ടു പോകണം. അതു പറഞ്ഞുകൊണ്ട് അഞ്ജലി വെയിറ്ററുടെ കൈയില്‍ പിടിക്കാന്‍ ശ്രമിച്ചു. പടികിട്ടാതെ വീഴാന്‍ പോയ അവളെ വെയിറ്റര്‍ വളരെ ആദരപൂര്‍വ്വം ടോയിലറ്റിലേക്കു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഭൂമി പിളര്‍ന്നു താഴേക്കു പോകുന്ന വിധമുള്ള ഹുംങ്കാരശബ്ദം അകലെ നിന്നെന്നവണ്ണം ബാള്‍റൂമില്‍ പ്രതിധ്വനിച്ചു. രമേഷ് കൈ കൊട്ടി ഒരു വെയിറ്ററെ വിളിച്ചു.വെയിറ്റര്‍ ഓടിയെത്തി. ' അനിയാ, ഇനീ പൊട്ടറ്റോ, ഗ്രൗണ്ട്‌നട്ട് എന്നിവയുടെ ഐറ്റംസ് ഒന്നും വേണ്ട. കേട്ടോ' . അതു കേട്ട വെയിറ്റര്‍ നിസ്സാഹയതയും കൗതുകവും കലര്‍ന്ന ചിരിയോടെ നിന്നു. ' വെയിറ്റര്‍, ഓരോരുത്തര്‍ക്കും വേണ്ടത് അവരവര്‍ ഓര്‍ഡര്‍ ചെയ്തുകൊള്ളും. ' റിശ വെയിറ്ററെ ഓര്‍മ്മിപ്പിച്ചു. ' എന്റെ രമേഷ്ജി ഇനി നടപ്പില്ല നിങ്ങടെ പഴയ പരിപാടി. കാലം മാറിയതറിയൂ. ഇല്ലെങ്കില്‍ അറിയും. അല്ലെങ്കില്‍ അറിയുക്കുക തന്നെ ചെയ്യും' ഇതു പറഞ്ഞതിനു ശേഷവും ദീനരോദനം പോലെ കഴുത്തു ഞെരിച്ച വിധത്തിലുള്ള കീഴ്ശ്വാസം വിട്ട് റിശ തന്റെ സമത്വപ്രഖ്യാപനം നടത്തി. വളിച്ചര്‍ച്ചകളും അതിന്റെ വെളിച്ചത്തിലുള്ള ലിംഗനീതിയും സംബന്ധിച്ച തര്‍ക്കം പൊടിപൊടിച്ചു. അതിനിടയില്‍ നിയയും ശിവപ്രസാദും ഇവരുടെ സംഭാഷണം കൗതുകപൂര്‍വ്വം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ' മാസ്റ്റര്‍ക്ക് ബോറടിച്ചോ?' നിയ ചോദിച്ചു. ' ഏയ് , ഞാന്‍ ഇത്തരം പാര്‍ട്ടികളില്‍ ധാരാളം പങ്കെടുക്കാറുണ്ട്. ചിലപ്പോ ഇവരുടെ ഛര്‍ദ്ദിയുമൊക്കെ കോരിയ സന്ദര്‍ഭമുണ്ടായിട്ടുണ്ട്. ' ' എന്തായാലും താങ്ക്‌സ് മാസ്റ്ററെ. എന്തൊരു രസമായിട്ടാ മാസ്റ്ററ് പാടിയത്. എനിക്ക് വല്ലാതിഷ്ടപ്പെട്ടു. ഇതൊക്കെ ഒരനുഗ്രഹമാ. എനിക്കും ചെറു പ്രായത്തില്‍ സംഗീതം പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ വീട്ടീന്ന് വിട്ടില്ല. പള്ളിപ്പാട്ടു പഠിച്ചാ മതിയെന്ന് പറഞ്ഞു. ആ ദേഷ്യത്തിന് ഞാന്‍ മനപ്പൂര്‍വ്വം പള്ളിപ്പാട്ടും പഠിച്ചില്ല. കാതോട് കാതോരം എന്ന് ലതിക പാടിയ ആ പാട്ടില്ലെ. അതെനിക്കു വലിയ ഇഷ്ടമാ' ' മാഡത്തിന് സംഗീതം പഠിക്കാന്‍ ഇഷ്ടമാണെങ്കില്‍ ഇനിയും പഠിക്കാവുന്നതേ ഉള്ളൂ. ' ശിവപ്രസാദ് സൂചിപ്പിച്ചു ' ഓ അതൊക്കെ ഇനി എങ്ങനെ ശരിയാകാനാ മാസ്റ്ററെ' ' വിചാരിച്ചാ നടക്കാത്ത കാര്യമേതാ മാഡം' പെട്ടെന്ന് ഒരു ബലമില്ലാത്ത അമറല്‍ പോലൊരലര്‍ച്ച. ' എന്താടീ, ' അലറിയ റിശയോട് ഷെല്‍ജ ചോദിച്ചു. ' എനിക്ക് സെക്‌സ് ചെയ്യണം' ' എടീ , നിനക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും അതൊക്കെ വേണമെന്നുണ്ട്. ഇവിടെയാരാടീ ആ മാസ്റ്ററല്ലാതെ നേരേ നില്‍ക്കുന്നെ.' ഷെല്‍ജ ചോദിച്ചു. ' ഐയാം റെഡി' സജി പ്രസ്താവിച്ചു ' യുവര്‍ ഓണര്‍ ആ റെഡിയെന്ന് ഒന്നുകൂടെ പറഞ്ഞെ. റെഡിയെന്ന് പറയാന്‍ തന്നെ പറ്റുന്നില്ല. പിന്നല്ലെ' ഷെല്‍ജ പറഞ്ഞു. 'ഇതിനെയാണോ ഹരിസാറേ ഈ ഡയലക്ടിക്കല്‍ മെറ്റീരിയലിസമെന്ന് പറയുന്നെ. എന്തൊരു ഗതികേടാ കേരളമേ ഇത്. ഈ ബീവറേജസില്‍ നിന്ന് ചെലവാകുന്നതിന്റെ തോതു വെച്ചു നോക്കുകയാണെങ്കില്‍ ഈ കേരളത്തിലെ പെണ്ണുങ്ങളൊക്കെ എന്തു ചെയ്യും. മദ്യം ചെല്ലുമ്പോള്‍ സ്ത്രീശക്തി ഉണരുന്നു. പുരുഷശക്തി അണയുന്നു. ഇതാണ് ഡയലക്ടിക്കല്‍ മെറ്റീരിയലിസം.' ഷിമ പറഞ്ഞു. ' ചുമ്മാതല്ല, ലോകം മുഴുവന്‍ കമ്മ്യൂണിസം തകര്‍ന്നിട്ടും കേരളത്തില്‍ കമ്മ്യൂണിസം തകരാതെ നില്‍ക്കുന്നത്, രഹസ്യം ഇപ്പോഴാ മനസ്സിലായേ. ഇതൊരു തീസിസ്സാണ്. ഹരിസാറേ നിങ്ങള്‍ സര്‍വേ നടത്തിയാല്‍ പോലും കണ്ടെത്താന്‍ പറ്റാത്ത കാര്യമാ ഇത്. ഈ ഗവേഷണഫലം സാറെടുത്തു വിറ്റു കാശാക്കരുത്. ഇത് യഥാര്‍ത്ഥത്തില്‍ ഷിമ വന്തപ്ലാവിന്റെ തിയറിയാ. ഡോ. ഷിമാ വന്തപ്ലാവില്‍ . കണ്ടില്ലേ എക്‌സ്.എല്‍.ആര്‍. ഐയുടെ ഗുണം.' അഞ്ജലി പറഞ്ഞു. നേരം രണ്ടു മണിയോടടുത്തു. എല്ലാവരും ഓരോ വശത്ത് ചരിഞ്ഞു. ഷിമയുടെ ഏര്‍പ്പാടായതു കാരണം ബാള്‍റൂമില്‍ അതേ പടിയോ അല്ലെങ്കില്‍ റൂമിലോ പോയിക്കിടക്കാമെന്ന് വെയിറ്റര്‍മാര്‍ പറഞ്ഞു. ആരെയും ഡിസ്റ്റര്‍ബ് ചെയ്യേണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. ശിവപ്രസാദ് വീട്ടിലേക്ക് പോകാനായി എഴുന്നേറ്റു. ബുദ്ധിമുട്ടാവില്ലെങ്കില്‍ തന്നെ ഡ്രോപ്പ് ചെയ്യാമോ എന്ന് നിയ ശിവപ്രസാദിനോട് ചോദിച്ചു. ശിവപ്രസാദ് സന്തോഷപൂര്‍വ്വം ഏല്‍ക്കുകയും ചെയ്തു. ശ്രീകാര്യത്തെത്തിയപ്പോള്‍ പോലീസ് വാഹനമോടിക്കുന്നവരെ ഊതിക്കന്നു. ശിവപ്രസാദിനെയും നിര്‍ത്തിച്ചു. ശരീരത്തില്‍ നിന്ന് ലഹരി ഗന്ധം പുറപ്പെട്ടതിനാലാകാം രണ്ടു തവണ ശിവപ്രസാദിനെക്കൊണ്ട് ഊതിച്ചു. എന്നിട്ട് പേരും സ്ഥലവും ചോദിക്കുകയുണ്ടായി. പേര് പ്രസാദ് എന്നു പറഞ്ഞിട്ട് സ്ഥലപ്പേര് കഴക്കൂട്ടത്തുള്ള നിയയുടെ ഫ്‌ളാറ്റിന്റെ വിലാസം കൊടുത്തു. തുടര്‍ന്ന് അവരെ വിട്ടയക്കുകയും ചെയ്തു. കാര്യവട്ടമെത്തിയപ്പോഴാണ് ശിവപ്രസാദിന്റെ നെഞ്ചിടിപ്പ് നേരേ വീണത്. അതും തനിക്ക് മുമ്പ് അപകടമുണ്ടായ സ്ഥലമെത്തിയപ്പോള്‍. ആ അപകടത്തെത്തുടര്‍ന്നുണ്ടായ സൗഹൃദങ്ങളിലൂടെയാണ് താനിപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും അയാള്‍ ഓര്‍ത്തു. ' മാസ്റ്റര്‍ എന്തേ, പേര് പ്രസാദെന്നു മാത്രം പറഞ്ഞിട്ട് ഞങ്ങളുടെ ഫ്‌ളാറ്റിന്റെ അഡ്രസ്സ് കൊടുത്തത്.' നിയ ചോദിച്ചു. ' എന്റെ മുഴുവന്‍ പേര് പറഞ്ഞതിന് ശേഷം മാഡത്തിന്റെ പേര് കേട്ടാല്‍ അവര്‍ക്ക് സംശയം തോന്നില്ലേ. മാത്രവുമല്ല മണക്കാട് വീടുള്ള ഞാന്‍ ഈ നേരത്ത് എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ചാ ഞാനെന്തു പറയും. ഇതിപ്പോ നമ്മള് ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് കരുതിയിട്ടുണ്ടാവും. അതുകൊണ്ട് വലിയ ചോദ്യം ചെയ്യലുമുണ്ടായില്ല. നമ്മളെയും മദ്യവും പുകയുമൊക്കെ മണക്കുന്നുണ്ടാകും. ' ശിവപ്രസാദ പറഞ്ഞു. കഴക്കൂട്ടം ഫ്‌ളാറ്റിന്റെ മുന്നിലെത്തിയപ്പോള്‍ പെട്ടന്ന് യാത്ര പറയാന്‍ ഇരുവര്‍ക്കും ഒരു മടിപോലെ തോന്നി. നിയ ചോദിച്ചു, ' മാസ്റ്റര്‍ പറഞ്ഞത് ശരിയാണോ. എനിക്ക് ഇനി സംഗീതം പഠിക്കാന്‍ പറ്റുമോ. സ്വരസ്ഥാനമൊക്കെ ഉറച്ചുകിട്ടുമോ' ' മാഡം. സംഗീതം പഠിക്കുന്നതിന് പ്രായം ഒരു പ്രശ്‌നമേ അല്ല. പിന്നെ കുട്ടികളാകുമ്പോ എന്തും പെട്ടെന്ന് പഠിക്കുമല്ലോ. ഇതിപ്പോ ഇത്തിരി കൂടുതല്‍ മനസ്സിരുത്തിയാ മതി. ഒരു സംശയവുമില്ല മാഡത്തിന് സുഖമായി പഠിക്കാം. താല്‍പ്പര്യമുണ്ടെങ്കില്‍' 'എങ്കില്‍ മാസറ്റര്‍ക്ക് ബുദ്ധിമുട്ടാകുമോ ഇവിടെ വന്ന് എന്നെയൊന്നു പഠിപ്പിക്കാന്‍ . ' ' എനിക്കെന്തു ബുദ്ധിമുട്ട് മാഡം. എന്റെ പണിയതല്ലേ. മാഡം പറഞ്ഞാ മതി എപ്പോ വേണേലും തുടങ്ങാം' ശിവപ്രസാദ് പറഞ്ഞു. തിരികെ പോരുന്ന വഴി തന്റെ പിന്‍ഭാത്ത് കാറ്റടിച്ചപ്പോള്‍ ശിവപ്രസാദിന് വല്ലാത്ത തണുപ്പനുഭവപ്പെട്ടു. പിന്നില്‍ ഉടുപ്പില്ലാത്തതുപോലെ തോന്നി. നിയയുമായി പോയപ്പോള്‍ അനുഭവപ്പെട്ട ചൂടിന്റെ ഓര്‍മ്മയില്‍ ശിവപ്രസാദ് ബൈക്ക് യാത്ര തുടര്‍ന്നു. പെട്ടെന്ന് കാര്യവട്ടത്ത് അപകടം നടന്ന സ്ഥലമെത്തിയപ്പോള്‍ സ്വപ്‌നത്തില്‍ നിന്നെന്നപോലെ ശിവപ്രസാദ് ഉണര്‍ന്നു .(തുടരും)
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തില്‍ ഈ സൂറത്തും അടുത്ത സൂറത്ത് മുനാഫിഖൂനും ഓതാറുണ്ടായിരുന്നുവെന്നു മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. ഈ സൂറത്തില്‍ ജുമുഅയെ പറ്റി പ്രസ്താവിക്കുന്നതിനു പുറമെ ഇസ്‌ലാമിന്റെ ശത്രുക്കളായ യഹൂദികളെ കുറിച്ചും, അടുത്ത സൂറത്തില്‍ മറ്റൊരു ശത്രുവിഭാഗമായ മുനാഫിഖുകളെക്കുറിച്ചും പ്രസ്താവിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം രണ്ടു സൂറത്തും ജനമദ്ധ്യെ ഓതികേള്‍പ്പിക്കുന്നത് മുസ്‌ലിംകള്‍ക്ക് അവരുടെ ശത്രുക്കളെക്കുറിച്ച് സദാ ജാഗ്രത ഉണ്ടായിരിക്കുവാനും, ജുമുയുടെ പ്രാധാന്യം വിസ്മരിക്കപ്പെടാതിരിക്കാനും ഉതകുമല്ലോ. 62:1 يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ ﴾١﴿ ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീരത്തനം ചെയ്തു വരുന്നു; രാജാധിപതിയും, മഹാപരിശുദ്ധനും, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനായ (അല്ലാഹുവിനു). يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുള്ളവയും الْمَلِكِ രാജാവായ الْقُدُّوسِ മഹാ പരിശുദ്ധനായ الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ 62:2 هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ ﴾٢﴿ അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്ന് (തന്നെ) ഒരു റസൂലിനെ നിയോഗിച്ചവനത്രെ അവന്‍. അവര്‍ക്കു തന്റെ 'ആയത്തുകള്‍' ലക്ഷ്യങ്ങള്‍ അദ്ദേഹം ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ). നിശ്ചയമായും അവര്‍ (അതിനു) മുമ്പ് സ്പഷ്ടമായ വഴിപിഴവില്‍ തന്നെയായിരുന്നു. هُوَ الَّذِي അവന്‍ യാതൊരുവനത്രെ بَعَثَ فِي الْأُمِّيِّينَ അക്ഷരജ്ഞാനമില്ലാത്തവരില്‍ നിയോഗിച്ച, അയച്ച, എഴുന്നേല്‍പ്പിച്ച رَسُولًا مِّنْهُمْ അവരില്‍ നിന്നൊരു റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതിക്കൊടുക്കുന്ന, അദ്ദേഹം ഓതികൊടുക്കും آيَاتِهِ അവന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം)കളെ وَيُزَكِّيهِمْ അവരെ സംസ്കരിക്കുക(ആന്തര ശുദ്ധി വരുത്തുക)യും وَيُعَلِّمُهُمُ അവര്‍ക്കു പഠിപ്പിക്കുകയും الْكِتَابَ വേദഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَإِن كَانُوا നിശ്ചയമായും അവര്‍ ആയിരുന്നു مِن قَبْلُ മുമ്പ് لَفِي ضَلَالٍ വഴിപിഴവില്‍തന്നെ مُّبِينٍ സ്പഷ്ടമായ 62:3 وَءَاخَرِينَ مِنْهُمْ لَمَّا يَلْحَقُوا۟ بِهِمْ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٣﴿ (മാത്രമല്ല) അവരില്‍ നിന്നുള്ള വേറെ ആളുകള്‍ക്കും - അവര്‍ ഇവരുമായി (എത്തി) ചേര്‍ന്നു കഴിഞ്ഞിട്ടില്ല - [വന്നു ചേരുന്നേയുള്ളു] - പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനത്രെ അവന്‍. آخَرِينَ വേറെ ആളുകള്‍ക്കും (പഠിപ്പിക്കുവാന്‍), മറ്റുള്ളവരിലും (നിയോഗിച്ച) مِنْهُمْ അവരില്‍ നിന്നുള്ള لَمَّا يَلْحَقُوا അവര്‍ (ഇതുവരെ) എത്തിച്ചേര്‍ന്നിട്ടില്ല بِهِمْ അവരു (ഇവരു)മായി وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ 62:4 ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٤﴿ അതു അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവനത് നല്‍കുന്നു. അല്ലാഹുവാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാണ്. ذَٰلِكَ അതു فَضْلُ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹമാണു, ദയവാണു يُؤْتِيهِ അവനതു നല്‍കും, നല്‍കുന്നു مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَاللَّـهُ അല്ലാഹു ذُو الْفَضْلِ അനുഗ്രഹശാലിയാണ്, ദയവുള്ളവനാണു الْعَظِيمِ വമ്പിച്ച أُمِّيِّينَ (ഉമ്മിയ്യീന്‍) എന്ന വാക്കിനു എഴുത്തും വായനയും അറിയാത്തവര്‍ എന്നര്‍ത്ഥം. ഇതിന്റെ ഏകവചനം أمي ഉമ്മിയ്യ്‌ എന്നത്രെ. അറബികളില്‍ അല്‍പം ചില വ്യക്തികള്‍ എഴുത്തും വായനയും അറിയുന്നവര്‍ ഉണ്ടായിരുന്നുവെങ്കിലും, പൊതുവില്‍ അവര്‍ ഉമ്മിയ്യുകളായിരുന്നു. വേദഗ്രന്ഥങ്ങളുമായി പരിചയമില്ലാത്തതയിരുന്നു ഇതിനു ഒരു പ്രധാന കാരണം. അതുകൊണ്ടു വേദക്കാര്‍ അല്ലാത്തവര്‍ എന്ന ഉദ്ദേശ്യത്തിലും ഈ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. ‘അക്ഷരജ്ഞാനമില്ലാത്തവരില്‍ അവരില്‍നിന്നുതന്നെ ഒരു റസൂലിനെ നിയോഗിച്ചു’ എന്നു പറഞ്ഞതില്‍ ഒന്നിലധികം സൂചനകള്‍ അടങ്ങിയിരിക്കുന്നു. ഉദാഹരണമായി: (1) അവരില്‍പ്പെട്ട ഒരാളാകകൊണ്ടു അദ്ദേഹത്തെപ്പറ്റി അവര്‍ക്ക് വേണ്ടത്ര പരിചയമുണ്ട്. അദ്ദേഹവുമായി ഇടപഴകുന്നതിനും സമ്പര്‍ക്കം പുലര്‍ത്തുന്നതിനും തെറ്റിദ്ധരിക്കാതിരിക്കുന്നതിനും ഇതവര്‍ക്ക് കൂടുതല്‍ സൗകര്യമാണ്. (2) അദ്ദേഹം ഇസ്രാഈല്യരില്‍ നിന്നോ, മറ്റേതെങ്കിലും ജനതയില്‍ നിന്നോ അല്ലാതെ സ്വന്തം ജനതയില്‍ നിന്നുള്ള ആളായതുകൊണ്ടു അദ്ദേഹത്തിന്റെ നിയോഗം അവര്‍ക്കു കൂടുതല്‍ അഭിമാനത്തിനും ശ്രേഷ്ടതക്കും കാരണമാണ്. (3) അദ്ദേഹവും അവരെ പോലെ അക്ഷരജ്ഞാനമില്ലാത്ത ആളായിരിക്കെ, അദ്ദേഹം കൊണ്ടുവന്ന മഹത്തായ സന്ദേശങ്ങളും വേദഗ്രന്ഥവും അദ്ദേഹത്തിന്റെ സ്വന്തം കൃതി ആയിരിക്കുവാന്‍ തരമില്ല എന്നിങ്ങനെ പലതും. ഉമ്മിയ്യുകളില്‍ നിയോഗിച്ചു (بَعَثَ فِي الْأُمِّيِّينَ) എന്നു പറഞ്ഞതിന്റെ താല്‍പര്യം, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ അറബികള്‍ക്കു മാത്രമുള്ള റസൂലായി അയച്ചുവെന്നാണെന്നു ഇസ്ലാമിന്റെ ശത്രുക്കള്‍ ചിലപ്പോള്‍ വാദിക്കാറുണ്ട്. വാസ്തവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എല്ലാ ജനതയ്ക്കുമുള്ള റസൂലാണെന്നതിനു മറ്റൊരു തെളിവും ഇല്ലെങ്കില്‍പോലും ഈ വാക്കിന്റെ അര്‍ത്ഥം അതല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ ഇടയില്‍ ആണ് വെളിപ്പെട്ടതു എന്നാണതിന്റെ ഉദ്ദേശ്യം. അല്ലായിരുന്നുവെങ്കില്‍ الى الا امين (ഉമ്മിയ്യുകളിലെക്കു) എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതേ സമയത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മനുഷ്യര്‍ക്ക് ആകമാനമുള്ള റസൂല്‍ ആണെന്നു ഖുര്‍ആന്‍ വ്യക്തമായും ആവര്‍ത്തിച്ചും പറഞ്ഞിട്ടുള്ളതാണുതാനും. (സൂ: അഅ്റാഫ്: 158; സബഅ് : 28 മുതലായവ നോക്കുക). വേണ്ട, ഇവിടെത്തന്നെ وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ എന്നു അല്ലാഹു പറഞ്ഞിരിക്കുന്നതു ശ്രദ്ധേയമാകുന്നു. ഇതുവരേയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്തവരും ഭാവിയില്‍ വരാനിരിക്കുന്നവരുമായ മറ്റെല്ലാവര്‍ക്കും ബാധകമാണ് അദ്ദേഹത്തിന്റെ ദൗത്യവും അദ്ധ്യാപനങ്ങളും എന്നാണു ഈ വാക്കു കാണിക്കുന്നത്. ഇബ്രാഹീം (عليه السلام) നബി കഅ്ബ കെട്ടിടം ഉയര്‍ത്തിയശേഷം പല പ്രാര്‍ത്ഥനകളും ചെയ്ത കൂട്ടത്തില്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു: رَبَّنَا وَٱبْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِكَ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿١٢٩﴾ – سورة البقر (ഞങ്ങളുടെ റബ്ബേ, ഇവര്‍ക്കു നിന്റെ ലക്ഷ്യങ്ങള്‍ ഓതികൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, ഇവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ ഇവരില്‍ നീ നിയോഗിക്കുകയും വേണമേ! നീ തന്നെയാണല്ലോ അഗധാജ്ഞനായ പ്രതാപശാലി.) (2:129). ഈ പ്രാര്‍ത്ഥനയില്‍ കാണുന്ന അതെ വിശേഷണങ്ങള്‍ തന്നെയാണ് അല്ലാഹു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യലക്ഷ്യങ്ങളായി ഇവിടെയും ഉദ്ധരിക്കുന്നത്. ഇബ്രാഹിം (عليه السلام) യുടെ പ്രാര്‍ത്ഥനാഫലത്തിന്റെ പുലര്‍ച്ച കൂടിയാണ് തിരുമേനിയുടെ നിയോഗം. ‘ഞാന്‍ എന്റെ പിതാവു ഇബ്രാഹിമിന്റെ പ്രാര്‍ത്ഥനയാണ്'(أَنَا دَعْوَةُ أَبِي إِبْرَاهِيمَ) എന്നു അവിടുന്നു പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (ابن اسحق و غيره) റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കര്‍ത്തവ്യങ്ങള്‍ ഏതൊക്കെയാണെന്നു ഈ വചനങ്ങളില്‍ നിന്നു വ്യക്തമാണ്. അതെ, അല്ലാഹുവിന്റെ സന്ദേശങ്ങള്‍, ലക്ഷ്യദൃഷ്ടാന്തങ്ങള്‍, തിരുവചനങ്ങള്‍ ആദിയായവ ജനങ്ങള്‍ക്കു ഓതികേള്‍പ്പിക്കുക, മാനസികവും ധാര്‍മികവുമായ വശങ്ങളില്‍ അവരെ സംസ്കാരസമ്പന്നരാക്കുക, വേദഗ്രന്ഥമാകുന്ന ക്വുര്‍ആന്‍ പഠിപ്പിക്കുക, അതിന്റെ അദ്ധ്യാപനങ്ങളും, സിദ്ധാന്തങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ വിജ്ഞാനങ്ങള്‍ ഗ്രഹിപ്പിക്കുക. ഇവയാണത്. നുബുവ്വത്തും രിസാലത്തും (പ്രവാചകത്വവും ദിവ്യദൗത്യവും) അല്ലാഹു നല്‍കുന്ന അനുഗ്രഹം മാത്രമാണ്. അതു മനുഷ്യന്റെ അര്‍ഹത കൊണ്ടോ മറ്റോ സിദ്ധിക്കുന്ന സ്ഥാനമല്ല; അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ ആ സ്ഥാനം നല്‍കുന്നു; അവന്‍ ഉദ്ദേശിച്ചിരുന്നവരില്‍നിന്നു മാത്രം അവരെ നിയോഗിക്കുകയും ചെയ്യുന്നു. എന്നൊക്കെയാണ് 4ാം വചനത്തിലെ സൂചനകള്‍. അറബികളാകുന്ന ഉമ്മിയ്യുകള്‍ വളരെയധികം വഴിപിഴച്ച ജനതയാണെങ്കിലും പ്രവാചകത്വത്തിന്റെയും വേദഗ്രന്ഥത്തിന്റെയും കുത്തകാവകാശം വാദിച്ചുകൊണ്ടിരുന്ന വേദക്കാരെക്കാള്‍ ഈ ദൗത്യം ഏറ്റെടുത്തു നടത്തുവാന്‍ നല്ലത് അവരാണെന്നു അല്ലാഹുവിന്നറിയാമെന്നും വേദക്കാര്‍ ഈ ദൗത്യം ഏറ്റെടുക്കുവാന്‍ കൊള്ളാത്തവിധം ദുഷിച്ചു പോയിരിക്കുന്നുവെന്നും അതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. അടുത്ത വചനങ്ങള്‍ നോക്കുക. 62:5 مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾٥﴿ 'തൗറാത്ത്' ചുമതലപ്പെടുത്തപ്പെട്ടിട്ട് പിന്നെ അതു ഏറ്റെടു(ത്തു നിര്‍വഹി)ക്കാതിരുന്നവരുടെ ഉപമ, (വന്‍) ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടെ മാതിരിയാകുന്നു. അല്ലാഹുവിന്റെ 'ആയത്തു'കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കിയവരുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല. مَثَلُ ഉപമ, മാതിരി, ഉദാഹരണം الَّذِينَ حُمِّلُوا വഹിപ്പിക്ക (ചുമതല പെടുത്ത)പ്പെട്ടവരുടെ التَّوْرَاةَ തൌറാത്തു ثُمَّ لَمْ يَحْمِلُوهَا പിന്നെ അവരതു വഹിച്ചില്ല (ഏറ്റെടുത്തില്ല, നിര്‍വഹിച്ചില്ല) كَمَثَلِ الْحِمَارِ കഴുതയുടെ മാതിരിയാണ് يَحْمِلُ വഹിക്കുന്ന أَسْفَارًا വന്‍ഗ്രന്ഥങ്ങള്‍ بِئْسَ എത്രയോ (വളരെ) ചീത്ത, ദുഷിച്ചതാണു مَثَلُ الْقَوْمِ ജനതയുടെ ഉപമ الَّذِينَ كَذَّبُوا വ്യാജമാക്കിയതായ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ താനെന്തു വഹിക്കുന്നു? താന്‍ വഹിക്കുന്ന വസ്തുവില്‍ എന്താണുള്ളത്? അതിന്റെ ലക്ഷ്യമെന്ത്? പ്രയോജനമെന്ത്‌? ഇതൊന്നും പുസ്തകഭാണ്ഡം പേറിക്കൊണ്ടു നടക്കുന്ന കഴുതയ്ക്ക് അറിയുകയില്ലല്ലോ. അതും പേറി നടക്കണം, അതിനുള്ള വിഷമവും സഹിക്കണം. അത്രമാത്രം. ഇതുപോലെത്തന്നെയാണ് തൗറാത്തിന്‍റെ ഭാരവാഹികളായ യഹൂദരുടെയും നില. തൗറാത്തിലെ ഉള്ളടക്കം ഗ്രഹിക്കുവാനോ, അതിന്‍റെ അദ്ധ്യാപനങ്ങള്‍ അനുസരിക്കുവാനോ അവര്‍ ശ്രദ്ധിക്കുന്നേയില്ല. പകരം പരമ്പരാഗതമായ ഐതിഹ്യങ്ങള്‍ കൊണ്ടും തങ്ങളുടെ വ്യാമോഹങ്ങള്‍കൊണ്ടും തൃപ്തി അടയുകയാണവര്‍. മൃഗങ്ങള്‍ക്കു കാര്യം മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ല. ഇവര്‍ക്കു അതുണ്ട്. അതു ഇവര്‍ ഉപയോഗപ്പെടുത്താതിരിക്കുകയാണ്. ആ നിലക്കു – മറ്റൊരു സ്ഥലത്ത് അള്ളാഹു പറഞ്ഞതുപോലെ – മൃഗങ്ങളെക്കാള്‍ പിഴച്ചവരാണ് ഇവർ. (أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ) ഗ്രന്ഥക്കെട്ടു വഹിക്കുന്ന ഒട്ടകത്തോടോ മറ്റോ ഉപമിക്കാതെ, കഴുതയോട് ഉപമിച്ചിരിക്കുന്നതു അല്ലാഹുവിനു അവരുടെ നേരെയുള്ള വെറുപ്പിന്‍റെ കാഠിന്യമാണ് കാണിക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍റെ അനുയായികളുടെ ഇന്നത്തെ പൊതുനിലയും ഈ വചനവും മുമ്പില്‍ വെച്ചുകൊണ്ട് ഒന്നാലോചിച്ചു നോക്കുക! ഇനിയൊരു വേദഗ്രന്ഥം അവതരിക്കുമായിരുന്നെങ്കില്‍ അവരെപ്പറ്റി അല്ലാഹു എങ്ങനെ പറയുമായിരിക്കും? ചിന്തിച്ചുനോക്കുക. والعياد بالله 62:6 قُلْ يَـٰٓأَيُّهَا ٱلَّذِينَ هَادُوٓا۟ إِن زَعَمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ ﴾٦﴿ (നബിയേ) പറയുക: 'ഹേ, യഹൂദികളായുള്ളവരേ, (മറ്റു) മനുഷ്യരെക്കൂടാതെ, നിങ്ങള്‍ (മാത്രം) അല്ലാഹുവിനു മിത്രങ്ങളാണു എന്നു നിങ്ങള്‍ ജല്‍പ്പിക്കുകയാണെങ്കില്‍ എന്നാല്‍ - നിങ്ങള്‍ മരണത്തിനു (ഒന്നു) കൊതിക്കുവിന്‍ - നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!' قُلْ പറയുക يَا أَيُّهَا الَّذِينَ هَادُوا യഹൂദികളായിട്ടുള്ളവരെ إِن زَعَمْتُمْ നിങ്ങള്‍ ജല്‍പിക്കുന്ന (വാദിക്കുന്ന) പക്ഷം أَنَّكُمْ أَوْلِيَاءُ നിങ്ങള്‍ മിത്രങ്ങളാണു (ബന്ധപ്പെട്ടവരാണ്) എന്നു لِلَّـهِ അല്ലാഹുവിനു مِن دُونِ النَّاسِ മനുഷ്യരെക്കൂടാതെ فَتَمَنَّوُا എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍, മോഹിക്കുക الْمَوْتَ മരണത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ 62:7 وَلَا يَتَمَنَّوْنَهُۥٓ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ ﴾٧﴿ തങ്ങളുടെ കരങ്ങള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളതു നിമിത്തം, ഒരുകാലത്തും അവര്‍ അതിനു കൊതിക്കുകയില്ല. അല്ലാഹു അക്രമികളെപ്പറ്റി അറിയുന്നവനാകുന്നു. وَلَا يَتَمَنَّوْنَهُ അതിനവര്‍ കൊതിക്കുകയില്ല أَبَدًا ഒരു കാലത്തും, ഒരിക്കലും بِمَا قَدَّمَتْ മുന്‍ചെയ്തു വെച്ചതുനിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍ وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനാണ് بِالظَّالِمِينَ അക്രമികളെപ്പറ്റി ‘ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്റെ ഇഷ്ടക്കാരുമാണ്’ (മാഇദ: 18). ‘എണ്ണികണക്കാക്കപ്പെട്ട ചില ദിവസങ്ങളില്ലല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയില്ല.'(അല്‍ബഖറ: 80) എന്നിങ്ങിനെ പലതും യഹൂദികള്‍ വാദിച്ചിരുന്നു. ഇതെല്ലം മനസ്സാക്ഷിയോടെ പറയുന്നതാണെങ്കില്‍, അല്ലാഹുവിന്‍റെ ഇഷ്ടവും പ്രീതിയും വേഗം ലഭിക്കേണ്ടതിനും, അതിനായി വേഗം മരിക്കുന്നതിനും നിങ്ങള്‍ ആഗ്രഹിക്കണമല്ലോ. ഇതൊക്കെ സത്യമാണെന്നുണ്ടെങ്കില്‍ നിങ്ങള്‍ മരണപ്പെടുവാന്‍ ഒന്നു കൊതിച്ചു കാണട്ടെ, നിങ്ങളുടെ സത്യത കാണാമല്ലോ എന്നാണ് അല്ലാഹു അവരെ വെല്ലുവിളിക്കുന്നത്. അവരുണ്ടോ അതിനു ധൈര്യപ്പെടുന്നു?! പ്രത്യക്ഷത്തില്‍ വായ കൊണ്ടെങ്കിലും ഒരൊറ്റ യഹൂദിയും ആ വെല്ലുവിളി നേരിടുവാന്‍ മുമ്പോട്ടു വന്നില്ല. വെല്ലുവിളിയോടൊപ്പം തന്നെ, അവരതിനു ധൈര്യപ്പെടുന്നതല്ലെന്നു അല്ലാഹു ഉറപ്പിച്ചു പറയുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്നറിയാമല്ലോ അവരതു വൃഥാ വ്യാജം പറയുകയാണെന്ന്. ഏതാണ്ട് ഇതുപോലെ മറ്റൊരു വെല്ലുവിളി ക്രിസ്ത്യാനികളോടും നടത്തപ്പെടുകയുണ്ടായിട്ടുണ്ട്. (ആലുഇംറാൻ 61ല്‍ ഇതിനെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു). ക്രിസ്ത്യാനികള്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഇതെല്ലം ഖുര്‍ആന്‍റെ ദിവ്യതയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതയും തെളിയിക്കുന്ന പ്രത്യക്ഷ ദൃഷ്ടാന്തങ്ങള്‍ ആകുന്നു. 62:8 قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَـٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٨﴿ പറയുക: 'നിങ്ങള്‍ പേടിച്ചോടി പോകുന്നതായ (ആ) മരണം - നിശ്ചയമായും അതു - നിങ്ങളുമായി കണ്ടുമുട്ടുനതാണ്. പിന്നീട്, അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്റെ അടുക്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നതുമാകുന്നു. അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെക്കുറിച്ച് അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കുന്നതാണ്. قُلْ പറയുക إِنَّ الْمَوْتَ നിശ്ചയമായും മരണം الَّذِي تَفِرُّونَ നിങ്ങള്‍ (പേടിച്ചു) ഓടി പോകുന്നതായ مِنْهُ അതില്‍നിന്നു فَإِنَّهُ مُلَاقِيكُمْ നിശ്ചയമായും അതു നിങ്ങളെ കണ്ടുമുട്ടുന്ന (അഭീമുഖികരിക്കുന്ന) താണ് ثُمَّ تُرَدُّونَ പിന്നെ നിങ്ങള്‍ മടക്കപ്പെടും, ആക്കപ്പെടും , തിരിക്കപ്പെടും إِلَىٰ عَالِمِ الْغَيْبِ അദൃശ്യം അറിയുന്നവന്നിലേക്ക് وَالشَّهَادَةِ ദൃശ്യവും فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും നിങ്ങള്‍ ആ വെല്ലുവിളി നേരിടുവാന്‍ ധൈര്യപ്പെടട്ടെ, ധൈര്യപ്പെടാതിരിക്കട്ടെ, ഇതാണു നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത്. ഇതു ഓര്‍മവെച്ചുകൊള്ളുക എന്നു താല്‍പര്യം. വിഭാഗം - 2 62:9 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾٩﴿ ഹേ, വിശ്വസിച്ചവരേ, ജുമുഅഃ ദിവസത്തെ [വെള്ളിയാഴ്ചയിലെ] നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍, അല്ലാഹുവിന്റെ സ്മരണയിലേക്കു നിങ്ങള്‍ ഉത്സാഹിച്ചുവരുവിന്‍; കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുവിന്‍. അതു നിങ്ങള്‍ക്ക് ഗുണകരമാകുന്നു - നിങ്ങള്‍ക്കു അറിയാവുന്നതാണെങ്കില്‍! يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا نُودِيَ വിളിക്കപ്പെട്ടാല്‍ لِلصَّلَاةِ നമസ്ക്കാരത്തിനു مِن يَوْمِ الْجُمُعَةِ ജുമുഅഃ ദിവസത്തെ, വെള്ളിയാഴ്ചയിലെ فَاسْعَوْا എന്നാല്‍ നിങ്ങള്‍ ഉത്സാഹിച്ചു (പരിശ്രമിച്ചു - വേഗം) വരുവിന്‍ إِلَىٰ ذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയിലേക്ക് وَذَرُوا ഉപേക്ഷിക്കുകയും ചെയ്യുവിന്‍ الْبَيْعَ കച്ചവടം ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണം (ഉത്തമം) ആകുന്നു إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ تَعْلَمُونَ അറിയുന്നു (എങ്കില്‍) 62:10 فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴾١٠﴿ എന്നിട്ട് നമസ്കാരം നിര്‍വഹിക്കപ്പെട്ടാല്‍, നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നു അന്വേഷിച്ചുകൊള്ളുകയും ചെയ്യുവിന്‍. അല്ലാഹുവിനെ ധാരാളം ഓര്‍മിക്കുകയും ചെയ്യുക - നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം. فَإِذَا قُضِيَتِ എന്നിട്ടു നിര്‍വഹിക്കപ്പെട്ടാല്‍ (തീര്‍ന്നാല്‍) الصَّلَاةُ നമസ്കാരം فَانتَشِرُوا എന്നാല്‍ വ്യാപിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَابْتَغُوا തേടുകയും (അന്വേഷിക്കയും) ചെയ്യുക مِن فَضْلِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്നു وَاذْكُرُوا اللَّـهَ അല്ലാഹുവിനെ ഓര്‍മിക്കുക(സ്മരിക്കുക)യും ചെയ്യുവിന്‍ كَثِيرًا വളരെ, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ വിജയിക്കും (വിജയിക്കുന്നവര്‍) വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിനു ബാങ്കുവിളി കേട്ടാല്‍, കച്ചവടം തുടങ്ങിയ വ്യാപാരങ്ങളെ നിറുത്തല്‍ചെയ്തു ജുമുഅഃയില്‍ പങ്കെടുക്കണം. അതുമൂലം പല നന്മയും ലഭിക്കുവാനുണ്ട്. അതു കഴിഞ്ഞാല്‍ ജീവിത മാര്‍ഗങ്ങളന്വേഷിക്കുന്നതില്‍ പ്രവേശിക്കാം. പക്ഷേ, അല്ലാഹുവിന്റെ സ്മരണ കൈവിടരുത്. എന്നാണ് ഈ വചനങ്ങളുടെ രത്നച്ചുരുക്കം. കൂടുതല്‍ വിവരം സൂറത്തിന്‍റെ അവസാനം കാണുന്ന വ്യാഖ്യാനക്കുറിപ്പില്‍ നോക്കുക. 62:11 وَإِذَا رَأَوْا۟ تِجَـٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَـٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ ﴾١١﴿ ഒരു കച്ചവടമോ, വിനോദമോ കണ്ടാല്‍ അവര്‍ അതിലേക്കു പിരിഞ്ഞു പോകുകയും, നീ നിന്നുംകൊണ്ടിരിക്കെ നിന്നെ വിട്ടുകളയുകയും ചെയ്യുന്നു! പറയുക: അല്ലാഹുവിന്റെ പക്കലുള്ളത്‌, വിനോദത്തെക്കാളും, കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു. وَإِذَا رَأَوْا അവര്‍ കണ്ടാല്‍ تِجَارَةً ഒരു കച്ചവടം أَوْ لَهْوًا അല്ലെങ്കില്‍ വിനോദം انفَضُّوا അവര്‍ പിരിഞ്ഞു (വേറിട്ടു - ചിതറി) പോകും إِلَيْهَا അതിലേക്കു وَتَرَكُوكَ നിന്നെവിട്ടു (ഉപേക്ഷിച്ചു) പോകയും ചെയ്യുന്നു قَائِمًا നില്‍ക്കുന്നവനായിട്ട് قُلْ പറയുക مَا عِندَ اللَّـهِ അല്ലാഹുവിന്റെ പക്കലുള്ളതു خَيْرٌ مِّنَ اللَّـهْوِ വിനോദത്തെക്കാള്‍ ഉത്തമമാണു وَمِنَ التِّجَارَةِ കച്ചവടത്തെക്കാളും وَاللَّـهُ അല്ലാഹു خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണു അഹ്മദ്, ബുഖാരി, മുസ്ലിം, (رحمهما الله) മുതലായവര്‍ ജാബിര്‍ (رضي الله عنه) പ്രസ്താവിച്ചതായി ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: ‘ഭക്ഷണസാധനങ്ങള്‍ വഹിച്ച ഒരു ഒട്ടക സംഘം മദീനായില്‍ വന്നെത്തി. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ജനങ്ങള്‍ പുറത്തുപോയി. പന്ത്രണ്ടു പുരുഷന്മാര്‍ ബാക്കിയായി. അപ്പോഴാണ്‌ ഈ (11-ാം) വചനം അവതരിച്ചത്.’ ജാബിര്‍ (رضي الله عنه)യില്‍ നിന്നുതന്നെ അബുയഅ്ലാ (رضي الله عنه)യും വേറെ ചിലരും ഇങ്ങനെ നിവേദനം ചെയ്യുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ടിരിക്കുന്നതി നിടയ്ക്കു മദീനായിലേക്കു ഭക്ഷണസാധനം വഹിച്ചു കൊണ്ടുള്ള ഒരു ഒട്ടകസംഘം എത്തി. അപ്പോള്‍, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികള്‍ അതിലേക്കു ദ്രുതഗതിയില്‍ പോകുകയായി. ഒടുക്കം പന്ത്രണ്ടു പുരുഷന്മാരല്ലാതെ അവശേഷിച്ചില്ല. അപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാളും ശേഷിക്കാത്ത വിധം നിങ്ങള്‍ തുടര്‍ന്നുപോയിരുന്നെങ്കില്‍ നിങ്ങളെയും കൊണ്ട് (ഈ) താഴ്‌വരയില്‍ അഗ്നി ഒഴുകുമായിരുന്നു.’ ഈ 11-ാം വചനം അവതരിക്കുകയും ചെയ്തു.’ പ്രസ്തുത പന്ത്രണ്ടു പേരില്‍ താനും, അബൂബക്കറും, ഉമറും (رضي الله عنه) ഉള്‍പ്പെട്ടിരുന്നുവെന്നും ജാബിര്‍ (رضي الله عنه) പ്രസ്താവിച്ചതായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘പന്ത്രണ്ടു പേർ ഒഴികെ’ (إلا اثنا عشر رجالاً) എന്നു ബുഖാരിയില്‍ പറഞ്ഞതിനെപ്പറ്റി സംസാരിച്ചുകൊണ്ട് ഇമാം അസ്ഖലാനി (رحمه الله) പറയുന്നു : ‘പന്ത്രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അല്ലാതെ’ എന്നു ഖത്താദഃ (رضي الله عنها) വഴി ത്വബ്‌രീ (رحمه الله)യുടെ നിവേദനം ഉണ്ട്. ‘രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമല്ലാതെ അവശേഷിച്ചിട്ടില്ല’ എന്നു അദ്ദേഹം വഴി അബ്ദുറസ്സാഖ് നിവേദനം ചെയ്തിട്ടുള്ളതിനേക്കാള്‍ ശരിയായതു ഈ നിവേദനമാണ്. (فتح البارى) ‘നിന്നുകൊണ്ടിരിക്കെ നിന്നെ വിട്ടുപോയി’ (وَتَرَكُوكَ قَائِمًا) എന്ന വാക്യം വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു കഥീര്‍ (رحمه الله) ഇങ്ങിനെ പറയുന്നു : ‘നിന്നുകൊണ്ടായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം (ഖുത്തുബഃ) നടത്തിയിരുന്നത് എന്നതിന് ഇതില്‍ രേഖയുണ്ട്.’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രണ്ടു പ്രസംഗം ചെയ്യാറുണ്ടായിരുന്നു; രണ്ടിനുമിടയില്‍ ഇരിക്കുമായിരുന്നു; ക്വുര്‍ആന്‍ പരയാണം ചെയ്യുകയും ജനങ്ങള്‍ക്കു ഉപദേശം നല്‍കുകയും ചെയ്തിരുന്നു.’ എന്ന് ജാബിര്‍ (رضي الله عنه)വില്‍ നിന്നു മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുമുണ്ട്. പക്ഷേ, ഇവിടെ ഒരു കാര്യം അറിഞ്ഞിരിക്കുന്നത് ആവശ്യമാണ്‌. അതായതു വെള്ളിയാഴ്ച പ്രസംഗത്തിനു മുമ്പായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസംഗം നിര്‍വഹിച്ചിരുന്ന കാലത്താണ് ഇതു സംഭവിച്ചിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്.’ തുടര്‍ന്നുകൊണ്ടു ഇതിനു ആസ്പദമായ അബൂദാവൂദ് (رضي الله عنه) ന്റെ ‘മുര്‍സ്സലായ’ (നിവേദകനായ സ്വഹാബിയുടെ പേര്‍ പറയപ്പെട്ടിട്ടില്ലാത്ത) ഒരു രിവായത്തും ഇബ്നു കഥീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. അതിന്‍റെ സാരം ഇപ്രകാരമാകുന്നു : ‘പെരുന്നാള്‍ ദിവസം ചെയ്യുന്നതു പോലെ പ്രസംഗത്തിനു മുമ്പായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കരിച്ചിരുന്നത്. ഒരുദിവസം അവിടുന്നു നമസ്കരിച്ചു കഴിഞ്ഞു പ്രസംഗം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നു ദഹിയ്യത്തിന്റെ കച്ചവടസംഘം വന്നിട്ടുണ്ടെന്നു പറഞ്ഞു. അപ്പോള്‍, ഒരു ചെറിയ സംഘം ഒഴിച്ചു മറ്റെല്ലാവരും പിരിഞ്ഞുപോയി.’ മേലുദ്ധരിച്ച പ്രസ്താവനകളില്‍ നിന്നു സംഭവത്തിന്റെ രൂപം മനസ്സിലായല്ലോ. അറബികളുടെ കച്ചവടസംഘങ്ങള്‍ വരുകയും പോകുകയും ചെയ്യുമ്പോള്‍ ചെണ്ട മുതലായ ആർഭാടങ്ങളും വിനോദങ്ങളും നടക്കുക പതിവാണ്. അവരെ യാത്ര അയക്കുന്നതിലും, തിരിച്ചു വരുമ്പോള്‍ സ്വീകരിക്കുന്നതിലും സകുതൂഹലം പങ്കെടുക്കലും പതിവായിരുന്നു. ഒരിക്കല്‍ അങ്ങിനെ ഒരു രംഗം നേരിട്ടപ്പോള്‍, സ്വഹാബികള്‍ ജുമുഅ നമസ്കാരം കഴിഞ്ഞു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പ്രസംഗം കേട്ടുക്കൊണ്ടിരിക്കുകയായിരുന്നു. ചിരകാല ശീലത്തില്‍ അധികമൊന്നും ആലോചിക്കാതെ പലരും അങ്ങ് എഴുന്നേറ്റുപോയിക്കളഞ്ഞു. ഇതാണു സംഭവിച്ചത്. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സദസ്സില്‍നിന്നു – അതും മിമ്പറില്‍ നിന്നുകൊണ്ടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍ – അവര്‍ എഴുന്നേറ്റു പോയതു ഉചിതമല്ലല്ലോ. അതുകൊണ്ടാണ് ആക്ഷേപരൂപത്തില്‍ അല്ലാഹു ഈ സംഭവം ഉദ്ധരിച്ചത്. അതോടുകൂടി, അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുവാനിരിക്കുന്ന നന്മകള്‍ക്കാണ് സത്യവിശ്വാസികള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്നും, മേലില്‍ ഇങ്ങനെയുള്ള വഴക്കങ്ങള്‍ ഉണ്ടായിക്കൂടാ എന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 62. الجمعة - അല്‍ ജുമുഅഃ സൂറത്തുജുമുഅ : 01-11 സൂറത്തുജുമുഅ : വ്യാഖ്യാനക്കുറിപ്പ്‌ ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
സെർബിയക്കെതിരായ മത്സരത്തിനിടെ ബ്രസീലിന്‍റെ സൂപ്പർ താരം നെയ്മറിന് പരിക്ക്. പരിക്കേറ്റ് കാൽവീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നു. മത്സരം പൂർത്തിയാകുന്നതിന് മുൻപ് കളംവിട്ട നെയ്മർ ഡഗൗട്ടിൽ ഇരുന്ന് കരയുന്നതും ചിത്രത്തിൽ കാണാം. എതിർതാരത്തിൽ നിന്നേറ്റ ചവിട്ടാണ് നെയ്മറെ പരിക്കേൽപ്പിച്ചത്. മത്സരത്തിൽ 9 തവണയാണ് നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്. നെയ്മറുടെ പരിക്ക് ഇനിയുള്ള മത്സരങ്ങളെ ബാധിക്കുമോ എന്ന് ആരാധകര്‍ ആശങ്കപ്പെടുന്നതിനിടെ കോച്ച് ടിറ്റെ വിശദീകരണവുമായി രംഗത്തെത്തി. പരിക്കില്‍ ആശങ്ക വേണ്ടെന്നും നെയ്മര്‍ അടുത്ത മത്സരങ്ങളില്‍ കളത്തിലുണ്ടാകുമെന്നുമാണ് ടിറ്റെ അറിയിച്ചത്. സെര്‍ബിയയുമായുള്ള മത്സരം അവസാനിക്കാന്‍ 11 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ചവിട്ടേറ്റ് നെയ്മറിന്‍റെ കണങ്കാലിന് പരിക്കേറ്റത്. സെര്‍ബിയയുടെ ആക്രമണാത്മക പ്രതിരോധത്തിനിടെയായിരുന്നു പരിക്ക്. കളിയുടെ അവസാന മിനിറ്റുകളിൽ കണ്ണീരോടെ ബെഞ്ചിലിരുന്ന നെയ്മര്‍ പതുക്കെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പരിക്ക് ഗുരുതരമല്ലെന്ന് ടിറ്റെ അറിയിച്ചു- "വിഷമിക്കേണ്ട, നെയ്മർ ലോകകപ്പിൽ കളിക്കുന്നത് തുടരും, നിങ്ങൾക്ക് അക്കാര്യം ഉറപ്പിക്കാം". ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറിന്‍റെ പ്രതികരണമിങ്ങനെ- "ഞങ്ങൾ ഉടനടി ചികിത്സ ആരംഭിച്ചു. 24-48 മണിക്കൂർ നിരീക്ഷിക്കും. കളിയിലുടനീളം നെയ്മറിന് വേദന അനുഭവപ്പെട്ടു, പക്ഷേ പരിക്കിന് ശേഷവും ടീമിനൊപ്പം കളത്തില്‍ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു." എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആദ്യ മത്സരത്തില്‍ ബ്രസീല്‍ സെർബിയയെ തകർത്തത്. റിച്ചാര്‍ലിസനാണ് ബ്രസീലിനായി രണ്ടു ഗോളുകളും നേടിയത്. Summary- Neymar had been subjected to roughhouse tactics all night from an aggressive Serbian defence, and was fouled nine times
ജലം ജീവനാണ്. മരുഭൂമിയിലാകുമ്പോൾ അത് ദൈവവും പുണ്യവും. മണലാരണ്യത്തിൽ ദാഹാർത്തരായി അലഞ്ഞുതിരിയുന്ന ഹാഗാറിനും (ഹാജറ) മകൻ ഇസ്മയിലിനും ദൈവം നീരുറവ നൽകി അനുഗ്രഹിക്കുന്നത് ബൈബിളിലെ പഴയനിയമത്തിലും മുസ്ലീങ്ങൾ സംസം ജലത്തിന്റെ നന്മയിലും സ്‌മരിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതത്തിൽ ഒരുപാട് മാനേജർമാരുടെ കൂടെ നേരിട്ട് ജോലിചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഈ അനുഭവ പരിസരത്തിൽ ഇടയ്ക്കിടെ മനസ്സിലേക്ക് ഓടിയെത്തുന്നതാണ് ഉണ്ണിയുടെ മുഖം. ഒരു അഭ്യർത്ഥനയുമായാണ് അയാൾ അന്ന് ഓഫീസിലേക്ക് വന്നത്. രണ്ടുമാസത്തെ അവധി അനുവദിച്ച് നൽകണം. ഭാര്യയും മകളും തീരാവ്യാധിയുടെ പിടിയിൽ. അവസാന പ്രതീക്ഷയും അണയുന്നപോലെ ആ മുഖത്ത് മങ്ങൽ. ലീവിനുള്ള ഫോം ഞാനെടുത്ത് പൂരിപ്പിക്കുവാൻ തുടങ്ങി. “സാർ, സാമ്പത്തികമായി ആകെ പരുങ്ങലിലാണ്. വിമാന ടിക്കറ്റ് എങ്കിലും കമ്പനി തരുവാൻ ഒന്ന് പറയുമോ?. സാലറിയിൽ നിന്നും പിടിച്ചുകൊള്ളട്ടെ” ഉണ്ണി കൈകൂപ്പി. എച്ച്. ആറിൽ അന്വേഷിച്ചപ്പോൾ അയാൾ ടിക്കറ്റിന് എലിജിബിൾ അല്ല. പ്രോപ്പർ ചാനൽവഴി പ്രേത്യേക അപേക്ഷ എഴുതി അയച്ചാൽ ചിലപ്പോൾ മാനുഷിക പരിഗണനയുടെ പേരിൽ ടിക്കറ്റ് കിട്ടിയേക്കും. പക്ഷേ, ഉറപ്പില്ല. എങ്കിലും ശുഭപ്രതീക്ഷയിൽ ഞാൻ ഫോം പൂരിപ്പിച്ചു. അപേക്ഷ തയ്യാറാക്കി. ഞാൻ ഉണ്ണിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഭാര്യയ്ക്കും മകൾക്കും ക്യാൻസർ പിടിപെട്ട് ഏറെക്കാലമായി ചികിത്സയിലാണ്. മകളുടെ കാര്യത്തിൽ ചെറിയ പ്രതീക്ഷയുണ്ട്. കയ്യിലെ അവസാന ചില്ലിയും അവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച് നിസ്സഹായനായ ഒരു ഭർത്താവും പിതാവുമാണ് മുന്നിൽ. നാട്ടുകാരുടെയൊക്കെ സഹായത്താലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. അടുത്ത ദിവസം ആശുപത്രിയിൽ അവരെ കൊണ്ടുപോകണം. അതിനായിട്ടാണ് പെട്ടെന്ന് നാട്ടിലേക്ക് പോകുന്നത്. കഥകൾകേട്ട് ഞാൻ നിശബ്‌ദനായി പുറത്തേക്ക് നോക്കിങ്ങനെയിരുന്നുപോയി.വിധി ഇങ്ങനെയും പരീക്ഷിക്കുമോ? ഫോമിൽ ഒപ്പിട്ടശേഷം നിരാശ നിറഞ്ഞ മുഖവും, ഒഴിഞ്ഞ കൈകളും കാഴ്ച്ചയായി തന്ന് ഉണ്ണി നടന്നകന്നു. ഞാൻ അയാളുടെ ജീവിതത്തെപ്പറ്റി പിന്നെയും കൂടുതൽ അന്വേഷിച്ചു. വളരെ സന്തോഷത്തിൽ കഴിഞ്ഞ കുടുംബമായിരുന്നു. പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞ് ഭാര്യയുടെ രോഗം പുറത്തറിയുന്നത്. പിന്നാലെ മകളും. പണത്തിന്റെ ആവശ്യം കൊണ്ടുമാത്രം ഉണ്ണി അവരെവിട്ട് ഇവിടെ ജോലിചെയ്യുന്നു. ഇത്രയൊക്കെ ആയിട്ടും ആരോടും യാചിക്കുവാൻ അയാൾക്ക് മനസ്സ് വന്നില്ല. ആരെയും തൻറെ വേദന പറഞ്ഞ് വിഷമിപ്പിക്കേണ്ട എന്നൊരു ചിന്തയായിരിക്കാം അതിന് കാരണം. അത്രയ്ക്ക് സാധുവായ ഒരു മനുഷ്യൻ. അയാളെ എങ്ങനെയും സഹായിക്കണമെന്ന് മനസ്സ് പറഞ്ഞു. ഓഫീസിൽ എല്ലാവരോടും ആലോചിച്ച് ഒരു സംഭാവന എടുക്കുവാൻ തീരുമാനിച്ചു. ഓരോരുത്തരും അവരാൽ കഴിയുന്ന രീതിയിൽ. ശമ്പളം കിട്ടിയിട്ട് അധികം ദിവസം ആയിട്ടില്ലാത്തതിനാൽ പലരും ഇരുപതും, അമ്പതും, നൂറും ദിർഹം തന്ന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്‌തു. അവസാനം ഞാൻ മാനേജരുടെ അടുത്തും എത്തി. മരുഭൂമിയിൽ ഉച്ചസൂര്യൻ ജ്വലിച്ചു നിൽക്കുന്നു. ഉണ്ണിയുടെ വിധിയുടെ താപത്തെ ചെറുതായെങ്കിലുമൊന്ന് തണുപ്പിക്കാൻ എന്നവണ്ണം എൻറെ കയ്യിൽ സംഭാവനയുടെ ലിസ്റ്റ്. മാനേജർകൂടി തന്നുകഴിഞ്ഞാൽ കളക്ഷൻ പൂർത്തിയായി. “എത്രയായി?” ചോദ്യം ചോദിച്ച് മാനേജർ ലിസ്റ്റ് വാങ്ങി അതിലേക്ക് കണ്ണുകൾ പായിച്ചു. “കരുതിയതിലും കൂടുതൽ പണം പിരിഞ്ഞല്ലോ?!” കണ്ണടയൂരി മാനേജർ തുടർന്നപ്പോൾ ഞാൻ മന്ദഹസിച്ചു. “ഞാനെത്ര തരണം?” ആ ചോദ്യം എന്നെ ആശയക്കുഴപ്പത്തിലാക്കിക്കളഞ്ഞു. നിർബന്ധിച്ച് ചെയ്യിക്കേണ്ട ഒന്നല്ലല്ലോ പരസഹായം. എന്നിലെ നിശബ്ദതയുടെ അർത്ഥം അദ്ദേഹത്തിന് ഗ്രഹിക്കാനായി എന്ന് തോന്നുന്നു. പിന്നെ തൻറെ പേഴ്‌സ് എടുത്ത് തുറന്നു. അതിൽ ഒരു അഞ്ഞൂറിൻറെ ദിർഹം മാത്രമുണ്ട്. എന്നെയൊന്ന് തറപ്പിച്ച് നോക്കിയിട്ട് മാനേജർ പറഞ്ഞു. “ആകെയുള്ളത് അഞ്ഞൂറിൻറെ നോട്ടാണ്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് തിരികെവരുമ്പോൾ എ.ടി.എമ്മിൽ നിന്നും എടുത്തുകൊണ്ടുവരാം. ഇതുംപറഞ്ഞ് ആ നോട്ട് തിരികെ വച്ച് പേഴ്‌സ് പോക്കറ്റിൽ തിരുകി ഊണുകഴിക്കാൻ പോകാനായി എണീറ്റു. ഞാൻ തിരികെ സീറ്റിലേക്കും. ഞാൻ സംഭാവനയുടെ ലിസ്റ്റിലേക്ക് കണ്ണുകൾ വീണ്ടും പായിച്ചു. ചെറുതുമുതൽ വലുതുവരെയുള്ള ഈ ലിസ്റ്റിൽ മാനേജർ എന്താണ് അന്വേഷിച്ചത്? ഏറ്റവും വലിയ സംഭാവന തന്നത് ആരൊക്കെയാണെന്നാണോ? ഒരു നിമിഷം മാനേജരെപ്പറ്റിയൊന്ന് ചിന്തിച്ചു. സാമ്പത്തിക കാര്യത്തിൽ തികഞ്ഞ അച്ചടക്കമുള്ള ആളാണ് അദ്ധേഹം. ലോണുകൾ ഇല്ല. ക്രെഡിറ്റ് കാർഡ് പലിശ വരുംമുമ്പ് സമയത്ത് അടയ്ക്കും. അനാവശ്യ പണച്ചെലവുകൾ എല്ലാം ഒഴിവാക്കുകയാണ് പതിവ്. സംഭവനക്കാരെ പരിസരത്ത് അടുപ്പിക്കില്ല. പലവട്ടം ആലോചിച്ച് മാത്രമേ ഒരുദിർഹം പോലും ആർക്കെങ്കിലും കൊടുക്കൂ. എല്ലാത്തിനും കൃത്യമായ കണക്കുകൾ സൂക്ഷിക്കും. ഭക്ഷണം പോലും മിതമായി മാത്രം. കാപ്പി, ചായ ഒന്നുമില്ല. അതിനാൽത്തന്നെ മാനേജരെ കഞ്ചൂസ് (പിശുക്കൻ) എന്നുപോലും ആൾക്കാർ വിളിക്കാറുണ്ട്. എന്തായാലും ഈ സംഭവനപിരിയ്ക്കൽ മാനേജർ എതിർക്കാത്തതു ഭാഗ്യം. അഞ്ചോ പത്തോ നക്കാപ്പിച്ച തരുവാനായിരിക്കും ലിസ്റ്റ് നീട്ടിപിടിച്ച് നോക്കിയത്. കയ്യിലുള്ള അഞ്ഞൂറിന്റെ നോട്ട് കാരണമാണ് തിരികെ വരുമ്പോൾ തരാം എന്ന് പറഞ്ഞത് ഒഴിഞ്ഞത്. ചിന്തകൾ കാര്മേഘംപോലെ ഉരുണ്ടുകൂടി. വൈകുന്നേരത്തേക്കെങ്കിലും ഉണ്ണിയുടെ ലീവ് അപ്രൂവ് ആയി ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം. ഊണുകഴിഞ്ഞ് തിരികെ ജോലിയിൽ വ്യാപൃതനായപ്പോൾ മാനേജർ തിരികെ വന്നു. വന്നപാടെ അകത്തേക്ക് വിളിച്ചു. ഞാൻ ധൃതിയിൽ ക്യാബിനകത്തേക്ക് കയറി. “സാർ” എന്നെ കണ്ടതും മാനേജർ ലിസ്റ്റ് വാങ്ങി ഒന്നുകൂടി നോക്കി. “ലിസ്റ്റിൽ ഒന്നും എഴുതേണ്ട. ആരോടും പറയുകയും വേണ്ട” ഇതും പറഞ്ഞ് പേഴ്‌സിൽനിന്നും ഒരു നോട്ട് എടുത്തുനീട്ടി. ഞാൻ സൂക്ഷിച്ച് നോക്കി. ആയിരം ദിർഹത്തിന്റെ ഒരു കറൻസി!! ഇന്ത്യൻ രൂപയിൽ കൺവേർട്ട് ചെയ്‌താൽ ഏകദേശം ഇരുപതിനായിരത്തിനടുത്ത്! വിശ്വാസം വരാത്തതുപോലെ ഒരുനിമിഷം കണ്ണ് അതിൽത്തന്നെ തറഞ്ഞുനിന്നു. ക്യാബിനിൽനിന്നും തിരികെ ഇറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നില്ലെങ്കിലും മനസ്സ് ആർദ്രമായിരുന്നു. ഉണ്ണിയുടെ ദയനീയ മുഖവും മാനേജരുടെ പുഞ്ചിരിക്കുന്ന മുഖവും മനസ്സിൽനിന്നും ഒരിക്കലും മായാത്ത ഒരടയാളമായി അപ്പോൾ മനസ്സിൽ പതിഞ്ഞുപോയി. കമ്പ്യൂട്ടറിൽ പുതിയ മെയിൽ പോപ്അപ് ഉയർന്നു. എച്ച്.ആറിൽ നിന്നും മെസേജ്. ഉണ്ണിയുടെ ലീവ് അപ്പ്രൂവൽ ഒപ്പം ടിക്കറ്റിന്റെ കോപ്പിയും. ദാഹർത്താനായി നിൽക്കുന്ന ഒരു പാവത്തിന് മരുഭൂമിയിൽ നീരുറവ തെളിയുന്നു. ഹാഗാറിന്റെയും ഇസ്മായേലിന്റെയും മുഖം ഞാനോർത്തു. പിരിച്ചെടുത്ത പണം ഇടതുകൈയിൽ പിടിച്ച് ഞാൻ ഫോണെടുത്ത് ഉണ്ണിക്ക് ഡയൽ ചെയ്‌തു. അപ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു. More News ലേറ്റസ്റ്റ് ന്യൂസ് അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്; പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്; താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുക... ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് […] Delhi ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ച കാമുകി ഡോക്ടർ, പൊലീസ് മൊഴിയെടുത്തു ഡല്‍ഹി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി […] കേരളം ശക്തമായ രോഗപ്രതിരോധ സംവിധാനവും ആരോഗ്യമുള്ള എല്ലുകളും വേണമെങ്കിൽ വിറ്റമിൻ ഡി ആവശ്യമാണ്; കുട്ടികൾക്ക് വിറ്റാമിൻ ഡി പ്രധാനമാകുന്നത് എന്തുകൊണ്ട്?.. വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.. 1. പ്രതിരോധശേഷി വർധിപ്പിക്കുന്നു ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം […] ലേറ്റസ്റ്റ് ന്യൂസ് ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറൽ സങ്കൽപ്പം ... തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ […] Chennai ഓഷ്യൻ സാറ്റ്- 3 വിക്ഷേപിച്ചു; പിഎസ്എൽവി- സി54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം, ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു ! ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ […] ലേറ്റസ്റ്റ് ന്യൂസ് രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുന്നു, സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ട്‌; വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു. Current Politics വിഴിഞ്ഞത്തെ സംഘർഷം നേരിടാൻ പട്ടാളം ഇറങ്ങിയേക്കും ! തുറമുഖ നി‌ർമ്മാണം തടസപ്പെടുത്തുന്നതുന്നത് കൊളംബോ തുറമുഖത്തിനു വേണ്ടിയോ ? സമരത്തിന് വിദേശപണമെത്തുന്നെന്ന് സർക്കാർ. തുറമുഖ നിർമ്മാണം നിർത്തണമെന്നതൊഴ... കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […] കേരളം തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട് കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […] തിരുവനന്തപുരം വാകിസെനെടുക്കാൻ മടി കാട്ടി, മലപ്പുറത്ത് അഞ്ചാംപനി വൻതോതിൽ പടരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള കടുത്ത രോഗങ്ങളുണ്ടാവാം. കുഞ്ഞുങ്ങൾക്ക... തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […] Load More Don't Miss കേരളം പി.കെ.സത്യൻ (റേഷൻ കട) ചികിത്സാ സഹായ ഫണ്ട് കൈമാറി കോഴിക്കോട്: ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […] ഫുട്ബോൾ മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്... ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ […] പൊളിറ്റിക്‌സ് മുസ്ലീം ലീഗിനും പണി വരുന്നു ! പാർട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നഷ്ടമായേക്കും ? പാർട്ടി ഇല്ലാതാവുമെന്ന ഭീതിയിൽ മുസ്ലീം ലീഗ്. പേരുമാറ്റാൻ സജീവ ചർച... ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് […] ദേശീയം ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുന്നു, രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി; ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു, കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊളിറ്റിക്‌സ് തരൂരിനെ വിലക്കാനില്ല, ഒപ്പം നിർത്തും. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡണ്ടുമാരും പാലിക്കുന്ന പ്രോട്ടോക്കോൾ തരൂരിനും ബാധകമാക്കും. സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് പോലും വിളിച്ചാൽ എത്താത്ത തര... തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്. ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല. അത്തരം നടപടികൾ […] കേരളം മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല; രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ... ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ […] ദേശീയം എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്, ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം; ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ... ഡല്‍ഹി: 2002 ല്‍ സംസ്ഥാത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ ജുഹാപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. “എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും… നിങ്ങളുടെ ഏത് […]
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ഞാന്‍ ബ്ലൊഗെഴുതാന്‍ തുടങ്ങിയപ്പോള്‍ നിറയെ മരണവും പ്രണയവുമാണെന്ന് പലരും പറയുമായിരുന്നു.. രണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്.. മരണം ഒരു തണുത്ത സ്പര്‍ശവുമായി എത്തുമ്പോള്‍ പ്രണയം ഇളം ചൂടുള്ള തലോടലാവുന്നു.. പലപ്പൊഴും ആവര്‍ത്തനമെന്ന് പലരും പറഞ്ഞിട്ടും ഇടക്കൊക്കെ ഞാനെഴുതുന്നതിലൊക്കെ ഇവ രണ്ടും കടന്നു വരുമായിരുന്നു.. മന:പൂര്‍വ്വമായല്ലെങ്കിലും വിളിക്കാത്ത അതിഥിയായി.. എന്റെ പഴയകൂട്ടുകാര്‍ക്ക് പോലും എന്റെ ബ്ലോഗിനെ കുറിച്ച് ഒന്നുമറിയില്ല.. അറിയുന്നവരില്‍ അധികവും നെറ്റില്‍ കയറുന്നവരുമല്ല.. രണ്ടും അറിയുന്നവര്‍ക്ക് ഇതിലത്ര താത്പര്യവുമില്ല.. എങ്കിലും എന്തുകൊണ്ടോ വായിക്കും എന്നറിയാവുന്നവരോട് എനിക്കൊരു ബ്ലൊഗ് ഉണ്ടെന്നുപറയാന്‍ എനിക്കെപ്പൊഴും ഭയമായിരുന്നു... എന്റെ ഒളിയിടം അവര്‍ കണ്ടെത്തുമെന്ന ഭയം.. അതു കൊണ്ടാണ് ഉണ്ടാവുമെന്ന് വിശ്വാസത്തില്‍ എന്റ്റെ ബ്ലൊഗ് ഐഡി ചോദിച്ചൊരാളോട് ചിരിച്ചുകൊണ്ട് നിരസിക്കേണ്ടി വന്നത്.. മാര്‍ച്ച് ഏപ്രിലില്‍ ‍ വെയില്‍ മൂക്കുമ്പോള്‍ ഞങ്ങളുടെ ഓഫീസ് വരാന്തകളിലും കോണിചുവടുകളിലും ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കും.. സ്ഥലം‌മാറ്റം കാത്തിരിക്കുന്നവരും, മാറ്റപ്പെടരുതെ എന്ന് പ്രാര്‍ത്ഥിക്കുന്നവരും ഊഹാപോഹങ്ങളില്‍ മുങ്ങിപൊങ്ങും.. മെയ് ജൂണില്‍ കൂടുമാറ്റപ്പെട്ടവര്‍ പുതിയകൂടുകളില്‍ ചേക്കേറാനെത്തും.. ഓഫീസ് ബസ്സിലും കാന്റീനിലും കാണുന്ന പുതിയ മുഖങ്ങള്‍ കുറച്ചു നാളത്തേക്ക് എല്ലാവര്‍ക്കും ഒരു കാഴ്ചയാവുന്നു.. അങ്ങിനെ ഒരു കാഴ്ചയായാണ് ഒരിക്കല്‍ ഞാന്‍ ആ ചിരിക്കുന്ന മുഖവും കണ്ടത്.. ഒരു വെടിച്ചില്ലിന്റെ വേഗതയില്‍ ഞങ്ങളുടെ ഓഫീസ് റൂമിലെത്തി ഒരു ഹായ് വെച്ച് അതെ വേഗതയില്‍ തിരിച്ചു പോവും മുമ്പ് എനിക്കെന്നും ഒരു ചിരികിട്ടുമായിരുന്നു.. "നല്ല സ്മാര്‍ട്ട്" എന്ന എന്റെ കമന്റിന് സഹപ്രവര്‍ത്തകന്‍ എന്നെ കളിയാക്കി ചിരിക്കുമ്പം, ഇതിലെന്തിത്ര കളിയാക്കാന്‍ എന്ന് മുഖം കോട്ടുന്നതും ഒരു രസം തന്നെ.. അവരിരുവരും ദിവസവും നാലു മണിക്കൂര്‍ നീളുന്ന ട്രെയിന്‍ യാത്രയിലെ സഹയാത്രികരായിരുന്നു.. ഇടനാഴികളിലെ കണ്ടുമുട്ടലുകളില്‍ ഒരു ചിരി, രാവിലെ കാണുമ്പോള്‍ ഒരു സുപ്രഭാതം ഇതൊക്കെ മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍.. പക്ഷെ എല്ലയിടത്തും എണ്ണം വെച്ച് ഏവരുമായി കൂട്ടാവാന്‍ അദ്ദേഹത്തിന് അധികകാലമൊന്നും വേണ്ടിവന്നില്ല.. തങ്ങളുടെ തലക്കു മുകളില്‍ വളര്‍ന്നു പോയാലൊ എന്ന ഭയമാവാം പലരും പാരകളാവാന്‍ തുടങ്ങിയതും സുഖകരമല്ലാത്ത അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ വീണ്ടുമൊരു മാറ്റം ചോദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.. ഈ കാത്തിരിപ്പിന്റെ കാലത്താണ് ഞാന്‍ ഇദ്ദേഹത്തെ കൂടുതല്‍ അറിഞ്ഞത്.. പതിവു പോലെ ഞങ്ങളുടെ കാബിനില്‍ പ്രഭാത സന്ദര്‍ശനത്തിനെത്തിയതായിരുന്നു.. "ഞാനൊരു കാര്യമറിഞ്ഞു" എന്ന് പറഞ്ഞ് ഒരു ചിരികിട്ടിയപ്പോള്‍ എന്താണ് കാര്യം എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമല്ലെ? ഒപ്പം ചോദിക്കരുത് എന്ന് എന്റെ സഹപ്രവര്‍ത്തകന്റെ ശബ്ദമുയര്‍ന്നപ്പോള്‍ എന്തെന്ന് അറിഞ്ഞെ തീരൂ എന്നത് ഒരു വാശിയും.. ഒന്നര മാസം നീണ്ടുനിന്ന നല്ലൊരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്.. ഓഫീസില്‍ കൂട്ടുകളില്ലെങ്കിലും ഈ മതില്‍ക്കെട്ടിനു പുറത്ത് എനിക്ക് കൂട്ടുകാര്‍ ധാരാളമാണ്.. അതിലൊരാളുടെ സുഹൃത്ത് അദ്ദേഹത്തിന്റെയും സുഹൃത്താണെന്നതാണ് എന്നെ കുറിച്ചുള്ള ചില വിവരങ്ങള്‍ കിട്ടാന്‍ ഒരു വളഞ്ഞ വഴിയായത്.. എന്റെ എഴുത്തിന്റെ തുടക്കം ഈ ബ്ലോഗിനു പുറത്താണ്.. കോളേജ് മാഗസിനിലൊ ഓഫീസ് ഇന്‍സൈഡുകളിലൊ ഞാന്‍ എഴുതാറില്ല.. ഞാന്‍ പറഞ്ഞില്ലെ, ഞാന്‍ ഏറ്റവും ഭയക്കുന്നത് എന്റെ കൂടെയുള്ളവരെയാണ്.. പക്ഷെ അതിനുമപ്പുറം എനിക്ക് കിട്ടിയ കൊച്ചു കൊച്ചു അവസരങ്ങള്‍.. പടര്‍ന്നു പന്തലിച്ച വലയിലെ അധികമാരും കേറിയെത്താത്ത, എത്തിയാലും അതു ഞാനാണെന്ന് തിരിച്ചറിയാത്ത ചില ഒളിയിടങ്ങള്‍.. അവയിലെ അക്ഷരങ്ങള്‍ കടലാസില്‍ പകര്‍ത്തി നല്‍കിയത് പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം റാങ്കു നേടിയ ഒരാളുടെ അഭിപ്രായമറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നൊ എന്ന് എനിക്കത്ര ഉറപ്പില്ല.. എന്നാലും പലതവണ ചോദിച്ചപ്പോള്‍ കൊടുത്തു വെന്നതാണ് ശരി.. പ്രിന്റില്‍ താഴെ വന്ന ഇമെയില്‍ ഐഡി കത്രികയെടുത്ത് വെട്ടി കളയുമ്പോള്‍‍ ബ്ലൊഗിലേക്കൊരു കൈചൂണ്ടിയാവരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു... ഞാന്‍ കൊടുത്ത കടലാസുകളില്‍ ഇഷ്ടപ്പെട്ട വരികള്‍ ഓറഞ്ച് മാര്‍ക്കര്‍ വെച്ച് അടയാളപ്പെടുത്തി പിറ്റേന്ന് രാവിലെ തന്നെ എന്നെ കാണാനെത്തി.. പക്ഷെ അന്ന് ഒമ്പതുമണിക്കുമുമ്പെ തിരക്കുപിടിച്ചു പോയ ഞാന്‍ ഒരു സംഭാഷണത്തിനുള്ള സാഹചര്യത്തിലായിരുന്നില്ല.. അതിലേറെ,, ഞാന്‍ കൊടുത്തത് വായിച്ചിരിക്കുമെന്നൊ അഭിപ്രായം പറയാനാണ് വന്നതെന്നൊ പ്രതീക്ഷിച്ചതുമില്ല.. രണ്ടുനാള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് കണക്ഷനെ ഇടിവെട്ടി ഒന്നും ചെയ്യാനില്ലാതിരിക്കുമ്പൊഴാണ്, ഇതിനെ കുറിച്ച് വീണ്ടും ആലോചിച്ചത്.. തിരക്കില്ലാത്തതിനാല്‍ ഒരുപാട് നേരം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.. കുറെ നല്ല വാക്കുകള്‍.. അതിലേറെ തിരുത്തുകള്‍.. മാറ്റേണ്ട വഴികള്‍.. കൈവിടരുതാത്ത അക്ഷരകൂട്ടങ്ങള്‍.. ഒരു പക്ഷെ അന്നേരം ഞാനൊരു ജേണലിസം ക്ലാസിലായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.. വായിച്ചു തിരിച്ചു തന്ന കടലാസുകഷണങ്ങള്‍ ഞാന്‍ കയ്യില്‍ പിടിച്ച് ചുരുട്ടിക്കൊണ്ടിരുന്നു.. ഇനി പറയേണ്ടത് ഇവിടെ ആരോടും പറയല്ലെ എന്നൊരൂ അപേക്ഷയാണ്.. ചുവരുകള്‍ക്ക് പോലും കണ്ണും കാതും ഉണ്ടെന്നിടത്ത് ഒരു നോട്ടപ്പുള്ളിയാവാന്‍ എനിക്ക് താത്പര്യമില്ലെന്നതു തന്നെ.. അതിലേറെ ഒരു പാട് നാള്‍ ഒളിച്ചുവെച്ച് ഒരുനാള്‍തുറന്നു പറയേണ്ടി വരുന്നതിന്റെ പ്രശ്നവും.. ആ ഒരു വാക്കിനു പകരം എനിക്കും ഒരു വാഗ്ദാനം നല്‍കേണ്ടിയിരുന്നു.. " എന്റെ ഏറ്റവും വലിയ മോഹമാണ് ഒരുപബ്ലിഷിങ് ഹൌസ്.. ഏറിയാല്‍ ഒരു അഞ്ച് കൊല്ലം.. അപ്പൊഴെക്കും ഞാന്‍ ഇവിടം വിടും.. ഈ ഓഫീസും ഫയലും എല്ലാം മടുത്തിരിക്കുന്നു.. മകന്റെ പഠിത്തം കഴിയും വരെ.. പിന്നെ എന്റെ സ്വപ്നലോകത്തേക്ക് എനിക്ക് മാറണം.. ഞാന്‍ ഇപ്പൊഴെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.. അന്ന് എനിക്കീ കുറിപ്പുകള്‍ തരണം.. പുസ്തകമാക്കാന്‍... " മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കളിയാക്കുകയാണൊ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചേനെ... പക്ഷെ ആ വാക്കുകളില്‍ ഉണ്ടായിരുന്നത് ഒരു വിശ്വാസമായിരുന്നു.. "തരാം" എന്നു പറഞ്ഞു പിരിഞ്ഞു.. എഴുത്തിന്റെ വഴിയില്‍ പലപ്പൊഴും എനിക്ക് ഒരു പാട് സഹായങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം തന്നിട്ടുണ്ട്... നന്ദിയോടെ മാത്രം സ്മരിക്കാവുന്ന വിലപ്പെട്ട സഹാ‍യങ്ങള്‍.. പിന്നെ സ്ഥലം മാറ്റത്തോടെ ദൂരെയായി പോയപ്പോള്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഞാനൊരിക്കലും വിളിച്ചില്ല.. എഴുത്തിന്റെ വഴിയിലെ നല്ലവാര്‍ത്തകള്‍ അറിയിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും എനിക്കത് പാലിക്കാനായില്ല.. പിഴ എന്റ്റെ വലിയ പിഴ... ഇപ്പോള്‍ ഇതൊരു നന്ദി പ്രകാശനമല്ല.. ആദരാഞ്ജലികള്‍ മാത്രം... ശനിയാ‍ഴ്ച നടന്ന ഒരു അപകടത്തില്‍ സജീവമായിരുന്ന ഒരു ജീവന്‍ നിര്‍ജ്ജീവമായ തലച്ചോറും മിടിക്കുന്ന ഒരു ഹൃദയവുമായി മാറി.. ആശയങ്ങളും സ്വപ്നങ്ങളും നിറഞ്ഞിരുന്നിടത്ത് ചിന്തകളില്ലാതെ എന്തിനു ജീവന്‍ ബാക്കി വെക്കുന്നു എന്നു തോന്നിയതിനാലാവാം രണ്ടു ദിവസം മുമ്പ് ആ പിടപ്പും നിന്നു.. ഇന്ന് രാവിലെ പതിനൊന്നുമണിക്ക് ഒരു ചിതയെരിയാന്‍ തുടങ്ങിയിരിക്കും.. നാളെയെന്റെ ബ്ലൊഗിനു രണ്ടുവയസ്സാവും.. അക്ഷരങ്ങളുടെ വഴിയില്‍ കിട്ടിയ കൈത്തിരിക്കായ് ദൂരെയിരുന്ന് മനസ്സുകൊണ്ടൊരു പ്രണാമം... Posted by ഇട്ടിമാളു അഗ്നിമിത്ര at Wednesday, August 27, 2008 49 comments: Monday, August 25, 2008 ആക്രിയുണ്ടോ ആക്രി... പഴയ കുപ്പിയും പാട്ടയും എല്ലാം വീടിനു പുറകില്‍ കൂട്ടിയിടുമ്പോള്‍ അമ്മ പറയും, ആക്രിക്കാരു വരുമ്പോള്‍ കൊടുക്കാമെന്ന്.. വലിയ വിലയൊന്നും കിട്ടിയില്ലെങ്കിലും വീട്ടില്‍ കൂടികിടക്കുന്ന ഈ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒഴിവാക്കാനൊരു വഴിയായിരുന്നു ഇത്.. ജോലിയൊന്നുമില്ലാത്ത സ്വന്തം വരുമാനമില്ലാത്ത വീട്ടമ്മമാരുടെ സ്വകാര്യസമ്പാദ്യത്തിലേക്ക് ഒരു മുതല്‍ കൂട്ടും.. ഒഴിഞ്ഞ കുപ്പിയും ചളുങ്ങിയ പാട്ടയുമൊക്കെ മഴനനഞ്ഞും പൊടിപിടിച്ചും കച്ചവടക്കാരുടെ വരവും കാത്തു കിടക്കും.. മുഷിഞ്ഞു നാറിയ വേഷവും മുതുകത്തൊരു ചാക്കുമായി വരുന്നവരില്‍ നിന്നല്ലെ നമ്മള്‍ ഈ ആക്രി എന്നൊരു വാക്ക് പഠിച്ചതു തന്നെ.. പക്ഷെ ഇപ്പൊ ആക്രിക്കൊക്കെ എന്താ വില.. ഓരോരുത്തരുടെയും വില നിശ്ചയിക്കുന്നത് പോലും ആക്രിയുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും കണക്കിലാ.. അങ്ങിനെയും ഒരു കണക്കൊ എന്ന് സംശയിക്കുന്നവരെ, നിങ്ങള്‍ വെറും ആക്രിയെന്ന് ചിലപ്പോള്‍ ചിലര്‍ വിളിച്ചെന്നു വരും.. ഇംഗ്ലിഷ്കാര്‍ ഈ ആക്രിക്ക് കണ്ട് പിടിച്ച വാക്ക് സൌഹൃദത്തിന്റെ ബാരോമീറ്റര്‍ ആവുമെന്ന് ആരോര്‍ത്തു.. അതൊ ഇന്നത്തെ കൂട്ടുകെട്ടുകള്‍ക്ക് ചപ്പുചവറിന്റെ വിലയെ ഉള്ളു എന്നാണോ?.. പഴയ കൂട്ടുകാരിയുടെ കല്ല്യാണത്തിനൊരു വിളിവന്നപ്പൊ, "ഇപ്പൊഴാണല്ലെ എന്നോട് പറയുന്നെ" എന്നൊരു പരിഭവം.. ഓട്ടോഗ്രാഫിന്റെ പഴയ താളുകളില്‍ എന്തു മറന്നാലും കല്ല്യാണക്കുറി അയക്കാന്‍ മറക്കരുതെന്നല്ലെ നമ്മള്‍ ഓര്‍മ്മപെടുത്താറ്.. ഫോണുണ്ടായിട്ടും നീ എന്നെ വിളിച്ചില്ലല്ലൊ എന്ന് പിണക്കം മൂക്കുമ്പോ മറുപുറത്തുനിന്നു വരുന്ന മറുപടി.. "അതു പിന്നെ ... ഞാന്‍.. എന്നെ പെണ്ണു കാണാന്‍ വന്നതു മുതല്‍ എല്ലാ കാര്യവും ഞാന്‍ സ്ക്രാപ്പ് ഇട്ടിരുന്നല്ലോ?" "അതെന്ത് ആക്രി" എന്ന ആത്മഗതം ഉറക്കെയായി പോയോ? സാരമില്ല.. നിങ്ങള്‍ ഇത്തിരി ഔട്ട്‌ഡേറ്റഡ് ആയില്ലെ എന്നൊരു സംശയം.. ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ നിങ്ങള്‍ അംഗമല്ലെങ്കില്‍ ഇതു പോലെ ഒന്നും അറിയാതാവുന്ന കാലം വിദൂരമല്ല.. പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ അറിയാന്‍ പോസ്റ്റ്‌മാനു വേണ്ടി കാത്തിരുന്നതൊക്കെ അങ്ങ് വിദൂരഭൂതത്തില്‍ ആണ്.. പിന്നെ ഫോണിന്റെ ബഹളമായെങ്കിലും പോക്കറ്റ് ചോരുമെന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളിലൊഴിച്ച് എഴുത്തുകള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.. എന്നാലും അക്ഷരമെഴുതാത്ത ഒരു തലമുറയെ സൃഷ്ടിച്ച് മുന്നേറുന്ന ആധുനിക വിവര സാങ്കേതിക വിദ്യയാണ്, ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ആക്രിയെ ഇത്രയും പ്രിയപ്പെട്ടതാക്കിയത്... ഇമെയില്‍ തുടക്കമിട്ടത് തുടക്കവും ഒടുക്കവും ഇല്ലാത്ത, പറയാനുള്ളത് നേരെ ചൊവ്വെ പറയുന്ന, കാര്യമാത്ര പ്രസക്തമായ ആശയവിനിമയത്തിനായിരുന്നു.. സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ച കത്തെഴുത്തിന്റെ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുന്ന പുതിയ രീതി.. "എത്രയും പ്രിയപ്പെട്ട.. " എന്നൊരു തുടക്കവും "എന്ന് സ്വന്തം.." എന്നൊരു ഒടുക്കവും എവിടെയൊ കൈമോശം വന്നതല്ലെ.. ഇമെയില്‍ അവതരിച്ചപ്പൊഴൊ ഔപചാരികതകള്‍ ചേര്‍ത്തു കെട്ടിയിരുന്നില്ല.. പക്ഷെ വഴിയില്‍ നഷ്ടമായത് അക്ഷരങ്ങള്‍ ആയിരുന്നു.. ഏതെങ്കിലും ഒരു വാക്കിന്റെ സ്പെല്ലിങ് എന്തെന്നു പോലും ആരും ഇമെയില്‍ എഴുതുമ്പോല്‍ ആവലാതി പെടാറില്ല.. ഭാഷ ആശയവിനിമയത്തിനാണെങ്കില്‍ എന്തിനു സ്പെല്ലിങും ഗ്രാമറും, അല്ലെ? പക്ഷെ, അപ്പൊഴും സ്വകാര്യതയുടെ ഒരു മറയുണ്ടായിരുന്നു.. വലയിലെ കള്ളന്‍‌മാര്‍ ഒളിഞ്ഞു നോക്കുന്നെന്ന് സംശയിച്ചാലും, അടുത്തിരിക്കുന്നവരെങ്കിലും കാണുന്നില്ലല്ലൊ എന്നൊരു സന്തോഷം.. പക്ഷെ ഈ ആക്രിയെഴുത്ത് ആ സ്വകാര്യത കൂടി ഇല്ലാതാക്കിയില്ലെ? ഏഴു പേര്‍ മാത്രമുണ്ടായിരുന്ന തന്റ്റെ ഓര്‍കൂട്ടില്‍ കൂട്ടുകാരുടെ കൂട്ടുകാരുടെ കൂട്ടുകാരായി വന്നു ഏഴുനൂറില്‍ അധികം ആളുകളായ കഥയൊരാള്‍ പറഞ്ഞു.. ആരൊ ഇട്ട ആക്രിയില്‍ നിന്നും നാടും വീടും തന്റെ കൂട്ടുകാരെയും അറിഞ്ഞ്, അറിഞ്ഞതിന്റെ വാലില്‍ പിടിച്ച് കൂടുതല്‍ അറിയാനെത്തുന്നവരും.. അവസാനം ആ കൂട് പൂട്ടികെട്ടിയ കഥാന്ത്യവും.. കാലങ്ങള്‍ക്ക് മുമ്പ് കണ്‍‌വെട്ടത്ത് നിന്ന് കുറച്ചു കാലം മാറിനില്‍കേണ്ടി വന്നാല്‍ ചോദിച്ച് വെച്ചിരുന്നതായിരുന്നു മേല്‍‌വിലാസങ്ങള്‍.. പിരിഞ്ഞു പോവുന്നവരും പരസ്പരം കൈമാറിയിരുന്നതും വീടിന്റെയും നാടിന്റെ തണലില്‍ സ്വന്തമായൊരിടത്തിന്റെ വിവരം.. പിന്നെയെപ്പൊഴൊ വലിച്ചു നീട്ടാത്ത ഒറ്റവരി മേല്‌വിലാസമായി, വലയിലൊരിടം സ്വന്തമാക്കി.. ഒപ്പം മൊബൈല്‍ പ്രളയത്തില്‍, ചവിട്ടിനില്‍ക്കുന്ന മണ്ണുപോലും സ്വന്തമെന്ന് പറയാനാവാത്തവര്‍ക്കും സ്വന്തം നമ്പറായി.... പത്തക്കങ്ങളുടെ പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍.. അപ്പൊഴും ഒന്നിനോടോന്നെന്ന ബന്ധമുണ്ടായിരുന്നു... തലചായ്കാനിടമില്ലാത്തവര്‍ക്ക് മേല്‌വിലാസമായിരുന്ന പെട്ടികടകളെ കുറിച്ച് അഞ്ചലോട്ടക്കാരനായിരുന്ന അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. ആ അച്ഛന്റെ പേരക്കിടാങ്ങള്‍ ആക്രിയുടെ ആരാധകരാണ്... എഴുത്തയച്ചില്ലെങ്കിലും ഒരു ഈമെയിലെങ്കിലും അയച്ചൂടെ എന്ന് പഴയതിനും പുതിയതിനും ഇടയില്‍ പെട്ടുപോയ ഈ ചിറ്റ ഇടക്കൊക്കെ ഒന്നു ചൊടിക്കുന്നു.. എല്ലാരും ഓര്‍ക്കുട്ടില്‍ ഉണ്ട്.. അതില്‍ കൂടാത്തതു കൊണ്ടല്ലെ എന്ന് അവര്‍ തിരിച്ചടിക്കുന്നു... തനിക്ക് വന്ന ആക്രിയെഴുത്തുകളുടെ എണ്ണം പറഞ്ഞാണ് ചിലരൊക്കെ വലിയവരാകുന്നത്.. തന്റ്റെ കൂട്ടില്‍ വിരുന്നെത്തുന്ന കിളികളുടെ എണ്ണത്തില്‍ മറ്റു ചിലരും.... പത്തു വര്‍ഷത്തിനു ശേഷം കോളേജില്‍ ഒത്തു കൂടിയപ്പൊഴും മിക്കവരും ചോദിക്കുന്നത് കൂട്ടിലെ വിലാസം തന്നെ.. തരാനായി അങ്ങിനെ ഒരു വിലാസമില്ലെന്ന് പറയുമ്പോള്‍ കൂട്ടം വിട്ടുപോയ ഒറ്റക്കിളിയാവുന്നു ഞാന്‍.. "ഹായ്" എന്നൊരു സാദാ കുശലാന്വേഷണം മുതല്‍ മരണ‌അറിയിപ്പുപോലും ഇതു വഴി നടത്തിയെന്നിരിക്കും.. കുടുംബവിശേഷങ്ങളും സ്വന്തം കാര്യങ്ങളുമെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവെക്കാനായും ഇതു തന്നെ എളുപ്പവഴി.. പക്ഷെ എനിക് നിന്നോട് പങ്കുവെക്കാനുള്ളതെന്ന സ്വകാര്യത ഇവിടെ നഷ്ടമാവുന്നില്ലെ.. അവള്‍ അല്ലെന്കില്‍ അവന്‍ എന്നോട് പറഞ്ഞതാണ് അതെന്ന് ഒരു കാത്തുവെക്കലും കൈവിട്ടുപോവുന്നു.. കത്തെഴുത്തുകള്‍ വഴിയിലെവിടെയൊ എനിക്കും കൈമോശം വന്നതാണ്.. ഇമെയില്‍ ഇന്നും ചെവിയിലൊരു കുറുകല്‍ പോലെ എന്റെ സ്വകാര്യതകളും സന്തോഷങ്ങളും ദു:ഖങ്ങളുമെല്ലാം എനിക്ക് പറയേണ്ടവരോടായി മാത്രം പറയാനായി ഞാനിന്നും ഉപയൊഗിക്കുന്നു.. പക്ഷെ എന്തൊ ആക്രിയെഴുതാന്‍ മാത്രം ഞാന്‍ ഇനിയും പുരോഗമിച്ചിട്ടില്ല..
മഹര്‍ഷി: പ്രത്യക്ഷത്തെ അപ്രത്യക്ഷമാണെന്നു കരതുന്നതിനാല്‍ സംശയമുളവാകുന്നു. തനിക്കടുത്തുള്ളതെന്നു പറയാന്‍ ആത്മാവിനേക്കാള്‍ മറ്റെന്തുണ്ട്? ആത്മാവിനേക്കാളും പ്രത്യക്ഷമെന്നു പറയാന്‍ മറ്റെന്തുണ്ട്? ചോദ്യം: സഗുണോപാസന ഏറ്റവും എളുപ്പമെന്നു തോന്നുന്നു. മഹര്‍ഷി: നിങ്ങള്‍ക്കേതെളുപ്പമോ അതു ചെയ്യുക. ഒന്ന് പലതായി വര്‍ദ്ധിക്കുന്നു എന്ന് വിശ്വസിക്കുന്ന മൗഡ്യം ധാരാളം പെര്‍ക്കുള്ളതാണ്. ജീവന്മാര്‍ പലതുതന്നെ. ജീവന്‍ അഹന്തയും രൂപങ്ങള്‍ ആത്മാവിന്‍റെ പ്രതിഫലന പ്രകാശങ്ങളുമാണ്. ഒരാള്‍ അഹന്തയോടു ചേര്‍ന്നുനിന്നു ധാരാളം പെരുണ്ടെന്നു കാണുന്നു. ഈ മടത്തനത്തിനെപ്പറ്റി പറഞ്ഞാലും മനുഷ്യന്‍ മനസ്സിലാക്കുകയില്ല. സ്വപ്നത്തില്‍ പലരെയും കണ്ടു വിശ്വസിക്കുന്നവന്‍ ഉണര്‍ന്നശേഷം അവരെപ്പറ്റി ചോദിക്കാറുണ്ടോ? ചോദ്യം: എന്നാല്‍ ജീവനെന്നു പറയുന്നതാത്മാവിനെത്തന്നെ ആയിരിക്കുമല്ലോ. മഹര്‍ഷി: ഏതാണ്ടങ്ങനെതന്നെ. ആത്മാവ് ദ്രഷ്ടാവല്ല. ജീവന്‍ ദ്രഷ്ടാവാണുതാനും. ദൃശ്യം ഈ ലോകവും. അങ്ങനെ ആത്മാവു (ത്രിപുടിയായി) ഭേദിച്ചു നില്‍ക്കുന്നതാണ് ജീവന്‍.
സാഹിത്യകാരനും യു.എ.ഇ.യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ നവദീപ് സിങ് സൂരി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഖൂനി വൈശാഖി എന്ന കവിതയെക്കുറിച്ചുള്ള സംവാദം ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ നടന്നു. മേളയുടെ നാലാം ദിനത്തില്‍, ഇന്റലക്ച്വല്‍ ഹാളില്‍ വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ നടന്ന പരിപാടിയില്‍ പുസ്തകത്തെ അധികരിച്ചുള്ള ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ അധികരിച്ച് നാനാക് സിങ് പഞ്ചാബി ഭാഷയില്‍ രചിച്ച ‘ഖൂനി വൈശാഖി’ എന്ന കവിത അദ്ദേഹത്തിന്റെ പൗത്രനായ നവദീപ് സിംഗ് സൂരി ഖൂനി വൈശാഖിയെന്ന പേരില്‍ത്തന്നെയാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ മലയാളപരിഭാഷയായ ‘രക്തവൈശാഖി’ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദു-മുസ്‌ലിം-സിഖ് മൈത്രി ഹൃദയസ്പര്‍ശിയായി വര്‍ണ്ണിക്കുന്ന, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നേര്‍സാക്ഷ്യമായ ഖൂനി വൈശാഖിയുടെ കയ്യെഴുത്തുപ്രതിയോ അച്ചടിച്ച പുസ്തകമോ തങ്ങളുടെ കുടുംബാംഗങ്ങളാരും കണ്ടിരുന്നില്ലെന്ന് നവദീപ് സിംഗ് സൂരി പറഞ്ഞു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമടുത്തപ്പോള്‍, തന്റെ മാതാവാണ്, പഞ്ചാബിയിലെഴുതിയ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തി പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലത്തുണ്ടായിരുന്ന നാനാക് സിംഗ് ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ്. നാലായിരം വാക്കുകളാണ് കൂട്ടക്കൊലയെ കുറിച്ച് അദ്ദേഹമെഴുതിയ കവിതയില്‍ ഉണ്ടായിരുന്നത്. കവിത പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ അത് നിരോധിക്കപ്പെട്ടു. പില്‍ക്കാലത്ത് പുസ്തകത്തിന്റെ കോപ്പി ലഭിക്കാനായി പല തലങ്ങളിലും ശ്രമിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല. എണ്‍പതുകളില്‍, കേന്ദ്രത്തില്‍ അഭ്യന്തരമന്ത്രിയായിരുന്ന ഗ്യാനി സെയില്‍ സിംഗ് പുസ്തകത്തിന്റെ കോപ്പി കണ്ടെടുക്കാന്‍ പ്രത്യേകതാത്പര്യമെടുത്തിരുന്നു. അറുപത് വര്ഷങ്ങള്‍ക്ക് ശേഷം, ജാഗ്രുതി പത്രത്തിന്റെ പത്രാധിപസമിതിയിലുണ്ടായിരുന്ന ഡോ. ഗുപ്തയുടെ പക്കല്‍ നിന്ന് തങ്ങള്‍ക്ക് കവിതയുടെ ഒരു പ്രതി ലഭിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പുസ്തകങ്ങള്‍ ശേഖരിക്കുന്ന വ്യക്തിയായിരുന്നു. മുത്തച്ഛന്റെ പഴയ ചാക്കുകെട്ടുകള്‍ക്കുള്ളില്‍ നിന്നാണ് ഡോ. ഗുപ്തയ്ക്ക് കവിത ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ബ്രിട്ടീഷ് ലൈബ്രറിയെ സമീപിച്ചപ്പോള്‍, അവരുടെ യോക്ക് ഷെയര്‍ ലൈബ്രറിയുടെ ഗ്രന്ഥരക്ഷാലയത്തില്‍ ‘ഖൂനി വൈശാഖി’യുടെ പഴയ പ്രതി ഉണ്ടെന്നറിഞ്ഞു. കാലപ്പഴക്കം മൂലം തുറന്നുവായിക്കാന്‍ കഴിയാത്ത നിലയിലായിരുന്ന പുസ്തകത്തെ വിദഗ്ദ്ധരുടെ സഹായത്താല്‍ പ്രത്യേകപ്രക്രിയകള്‍ക്ക് വിധേയമാക്കിയതിന് ശേഷമാണ് അധികൃതര്‍ക്ക് പകര്‍പ്പെടുക്കാന്‍ സാധിച്ചത്. ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് സ്‌കാന്‍ ചെയ്തുകിട്ടിയ പകര്‍പ്പാണ് തന്റെ പക്കലുള്ളതെന്ന് നവദീപ് സിംഗ് സൂരി പറഞ്ഞു. 1919 ഏപ്രില്‍ 13-ന്, രാമനവമിക്ക് തൊട്ടടുത്ത ദിവസമുള്ള വൈശാഖി ആഘോഷങ്ങള്‍ക്കായി ജാലിയന്‍വാലാ ബാഗില്‍ ഒത്തൊരുമിച്ച ജനക്കൂട്ടത്തിന് നേരെ കേണല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് പേരാണ് മരിച്ചുവീണത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികദിനമായ 2019 ഏപ്രില്‍ 13-ന് അബുദാബിയില്‍ വെച്ചാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം നടന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വീര്യവും ആവേശവും നല്‍കിയ സംഭവമായിരുന്നെന്ന് പുസ്തകപ്രകാശനപരിപാടിയില്‍ പങ്കെടുത്ത കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായിരുന്നിട്ടും നൂറാം വാര്‍ഷികവേളയില്‍ ജലിയന്‍വാലാ ബാഗിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന് ഗുല്‍സാര്‍ പറഞ്ഞു. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും, ഇന്ത്യയുടെയും പാകിസ്ഥാന്റെയും മാത്രമല്ല, ദക്ഷിണേഷ്യയുടെ തന്നെ മനസ്സിലെ മായാത്ത മുറിവാണ് ജലിയന്‍വാലാബാഗ് കൂട്ടക്കൊലയെന്ന് പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ള പത്രപ്രവര്‍ത്തകയും സിനിമാസംവിധായകയുമായ അമ്‌ന ഇഹ്തിഷാം അഭിപ്രായപ്പെട്ടു. ‘ഖൂനി വൈശാഖി’യുടെ ഇംഗ്ലീഷ്, ഷാമുഖി, മലയാളം ഭാഷകളിലുള്ള വിവര്‍ത്തനങ്ങളുടെ പ്രകാശനം പരിപാടിയുടെ ഭാഗമായി നടന്നു. ഗുല്‍സാര്‍, അമ്‌ന ഇഹ്തിഷാം, നവദീപ് സിംഗ് സൂരി, ഷാജഹാന്‍ മാടമ്പാട്ട്, രവി ഡി സി എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
ഈ കിണറ്റില്‍ നിന്നാണ് ജോസിന്‍റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചത്. Web Team First Published Oct 7, 2022, 9:27 AM IST തവിഞ്ഞാല്‍: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. ഈ കിണറ്റില്‍ നിന്നാണ് ജോസിന്‍റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്നും വെള്ളം അടിച്ചിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചത്. അപ്പോഴാണ് പുലിയെ കണ്ടത്. കിണറ്റിന് ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്. മോട്ടോർ അടിച്ചിട്ടും വെള്ളം കയറുന്നില്ല, കിണറ്റിൽ നോക്കിയപ്പോൾ പുലി! കുടിവെള്ളം മുട്ടിയെന്ന് വീട്ടുടമ, പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചു, പുലിയെ പുറത്തെടുക്കാൻ വനപാലകരുടെ ശ്രമം...#leopard #LeopardTrapped #Wayanad pic.twitter.com/87uU82M9NT — Asianet News (@AsianetNewsML) October 7, 2022 കുടിവെള്ളം മുട്ടിയെന്നാണ് വീട്ടുടമയുടെ പരാതി. കിണറ്റില്‍ നിന്നും വെള്ളം എത്തിക്കുന്ന പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം. പുലിയെ പുറത്തെടുക്കാൻ വനപാലകരുടെ ശ്രമം തുടരുകയാണ്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ജറുസലം: ഇറാന്റെ ഭീഷണി നേരിടുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും അറബ് രാജ്യങ്ങളും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേലില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഈജിപ്റ്റ്, മൊറോക്കോ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്നു. ഇറാന്റെ ആണവ ഭീഷണി നേരിടാന്‍ യുഎസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ ഉച്ചകോടിക്ക് ഉറപ്പു നല്‍കി. ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ബെന്‍ ഗൂറിയന്റെ ജന്മനാടായ സിദ് ബോക്കറിലാണ് ഉച്ചകോടി നടക്കുന്നത്. 43 വര്‍ഷമായി ഇസ്രയേലിനെ അംഗീകരിക്കുന്ന രാജ്യമാണ് ഈജിപ്റ്റ്, 2020ല്‍ ട്രംപ് ഭരണകൂടം മുന്‍കൈയെടുത്ത് ഒപ്പിട്ട ഏബ്രഹാം കരാര്‍ പ്രകാരം ഇസ്രയേലിനെ അംഗീകരിച്ച രാജ്യങ്ങളാണ് മൊറോക്കോ, യുഎഇ, ബഹ്റൈന്‍ എന്നിവ. - dated 28 Mar 2022 Comments: Keywords: Gulf - Otta Nottathil - 28320222summit Gulf - Otta Nottathil - 28320222summit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
അക്കുന്റെ വരവും നോക്കിയിരിക്കുവാണ് അവർ. "എന്താ ആർക്കും ഉറങ്ങാറായില്ലേ" അക്കു അവരുടെ അടുത്തെത്തിയതും അവരോട് ചോദിച്ചു. "ടൈം ഇണ്ടല്ലോ" അഭി പറഞ്ഞതും അവനൊന്ന് അമർത്തി മൂളി. "കൃതി,ഒന്ന് വരുവോ എനിക്കൊരു കരയാൻ അറിയാൻ ഉണ്ടായിരുന്നു." അക്കു അവറെ എല്ലാം നോക്കിയിട്ട് കൃതിയോട് പറഞ്ഞു "അക്കു ഏട്ടൻ എന്താ ചോദിക്കാൻ പോവുന്നെ എന്ന് എനിക്കറിയാം. അതേ കാര്യം തന്നെയാണ് ദേ ഇവർക്കും അറിയണ്ടേ" കൃതി പറഞ്ഞതും അക്കു സംശയത്തോടെ നോക്കി. "നോക്കണ്ടാ.ഞങ്ങൾ അല്ലിക്ക് എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ വന്നിരുന്നു.അപ്പൊ അല്ലി പറയുന്നതൊക്കെ കേട്ടു" അപ്പുവാണ് മറുപടി കൊടുത്തത്.അത് കേട്ടതും അക്കുവോന്ന് ഞെട്ടിയിരുന്നു. "ഏട്ടത്തിയോട് ഇങ്ങനെയൊക്കെ ചെയ്ത ആ പന്നമക്കളെ വെറുതെ വിടാൻ പാടില്ല ഏട്ടാ" അഭി അവന്മാരോടുള്ള ദേഷ്യത്തിൽ പറഞ്ഞു. "നിങ്ങളിരിക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്." കൃതി പറഞ്ഞതും എല്ലാരും കൂടെ ബാൽകണിയിലെ കൈവരിയിൽ ഇരുന്നു. കൃതി അന്നത്തെ ദിവസത്തേക്ക് പോയി... അന്ന് ഞാൻ ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതായിരുന്നു.ഒറ്റക്ക് ഇരുന്ന് മടുപ്പായിരുന്നു. അപ്പൊ മാളിലൊക്കെ പോയി തിരിച്ചു വരുമ്പോഴാണ് ഫ്രണ്ടിലേക്ക് ആരോ വന്ന് മുട്ടി മുട്ടിലാ മട്ടിൽ വീണേ. വണ്ടി തട്ടിയിട്ടുണ്ടായിരുന്നില്ല.പക്ഷെ ആള് വീണു.വണ്ടി വേഗം നിർത്തി ഇറങ്ങി ആരാ നോക്കി.ഒരു പെണ്കുട്ടി.അവൾടെ അവസ്ഥ കണ്ടതും എന്തോ സഹിക്കാൻ പറ്റിയില്ല.പിന്നെ അവളെ പിടിച്ച് എണിപ്പിച്ചൊരു സൈഡിലേക്ക് ഇരുത്തി ഒരു ഓട്ടോ വിളിച്ചു.എന്നിട്ട് അതിൽ അവളെയും കേറ്റി ഹോസ്പിറ്റലിലേക്ക് പോയി. "ഡോക്ടർ ആൾക്കിപ്പോ എങ്ങനെയുണ്ട്.എന്താ പറ്റിയെ" അവൾ അവലാതിയോടെ ചോദിച്ചു. "പേര്" "കൃതിക" "ആ കുട്ടിടെ" "ഫ്രണ്ടാണ്" അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയെ. "സീ കൃതിക,ആളുടെ കണ്ടീഷൻ ഭയങ്കര മോശമാണ്.മരുന്നുകളോട് പ്രതികരിക്കുന്നില്ല.പിന്നെ she is raped" "What" ഡോക്ടർ പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാതെ അലറി. "ഏയ് കൂൾ,ആ കുട്ടിടെ വീട്ടുകാര്" "അറിയില്ല ഡോക്ടർ" "What അറിയില്ല എന്നോ." "അതുപിന്നെ ഡോക്ടർ" ഞാൻ പിന്നെ അല്ലിയെ കിട്ടിയ കാര്യം പറഞ്ഞു. "കൊച്ചേ വെറുതെ വയ്യവേലി തലയിൽ വെച്ച് കേറ്റല്ലേ. പോലീസിന് complaint കൊടുക്കാം" "വേണ്ട ഡോക്ടർ. കണ്ടിട്ട് പാവം കുട്ടിയ തോന്നുന്നു. ആരോ ആ കുട്ടിടെ നിസഹായതയെ ഉപയോഗിച്ചിരിക്കുവാണ്. ആ കൊച്ചിന്റെ ഫുൾ ചിലവും എല്ലാ കാര്യവും ഞാൻ നോക്കിക്കോളാം.എങ്ങനെ എങ്കിലും അവളെ ഒന്ന് രക്ഷിക്ക് ഡോക്ടർ" ഞാൻ കൈകൂപ്പി കൊണ്ട് പറഞ്ഞു. "ഏയ് കൂൾ, ഞാൻ നോക്കിക്കോളാം.പിന്നെ ആ കുട്ടി ഫുഡ് കഴിച്ചിട്ട് കുറച്ചു ദിവസമായി തോന്നുന്നു" ഡോക്ടർ പറഞ്ഞത് കേട്ട് ആകെ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. എന്തോ അവളെ കണ്ടപ്പോ വല്ലാത്ത അടുപ്പം തോന്നി.പിന്നെ ആരോരുമില്ലാത്ത എനിക്ക് അവളെ സംരക്ഷിക്കുന്നതിൽ എനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല.പക്ഷെ കാര്യങ്ങളെ ഒക്കെ കേട്ടിട്ട് ഞാൻ വല്ലാതായി. രണ്ടുമൂന്ന് ദിവസം കഴിഞ്ഞതും മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. ഒരാഴ്ച്ച ഒക്കെ കഴിഞ്ഞതും ആള് ഒക്കെ ആയി.പക്ഷെ മെന്റലി ഭയങ്കര വീക്ക് ആയിരുന്നു അവൾ.ഒന്നും മിണ്ടൂലാ.ആകെ ഒരു depressed ആയ അവസ്ഥ.അവളെ അവിടെ നിർത്തുന്നത് safe അല്ല എന്ന ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ അവളെ എന്റെ ഫ്ലാറ്റിലോട്ട് കൊണ്ടുപോയി.ആ സമയത്തു എനിക്ക് ജോലിയുണ്ടായിരുന്നത് കൊണ്ട് ഞാനൊരു ഫ്ലറ്റെടുത് താമസിക്കുകയായിരുന്നു.അത് ഉപകരമായിരുന്നു. പിന്നെ ഒരു month ഞാൻ ഓഫീസിന്ന് ലീവും എടുത്തു. അവൾക്ക് വേണ്ട ഫുഡും മരുന്നും എല്ലാം ഞാൻ തന്നെയാ എടുത്തു കൊടുക്കാ.ഒന്നും അവളറിയുന്നുണ്ടായിരുന്നില്ല.കൗണ്സിലിങ്ങിനൊക്കെ കൊണ്ടുപോയിരുന്നു. പതിയെ പതിയെ അവൾ നോർമൽ ആയി വരാൻ തുടങ്ങി.പക്ഷെ അതിനു ശേഷം എപ്പോഴും ഇരുന്ന് കരയും. "എന്തിനാ കൊച്ചേ കരയുന്നേ... ആരെയെങ്കിലും കാണണോ" ഞാൻ അത് ചോദിച്ചതും അവൾ വേണ്ട പറഞ്ഞ് തലയാട്ടി. "പിന്നെന്താ വേണ്ടേ" ഒന്നും പറയാതെ എന്നെ തന്നെ നോക്കിയിരിക്കും. ഒരു ദിവസം ഞാൻ ടി വി കണ്ടിരിക്കായിരുന്നു.അപ്പോഴാണ് അതിൽ ഒരു അച്ചൻറേം മകളടേം സീൻ വന്നേ.അത് കണ്ടതും അവളാകെ violent ആയി. പിന്നെ ഞാൻ അവളെ പിടിച്ച് ബെഡിൽ ഇരുത്തിയതും അവളെന്നെ പിടിച്ചു കരയാൻ തുടങ്ങി. "എന്താ പറ്റിയെ" ഞാനാ അവളെ പിടിച്ച് നേരെ നിർത്തി കൊണ്ട് ചോദിച്ചു. അപ്പോഴും അവൾ കരയുകയായിരുന്നു. പക്ഷെ പെട്ടന്ന് അവളുടെ ഭാവം മാറി.കണ്ണിൽ അഗ്നി എരിയാൻ തുടങ്ങി. "കൊല്ലണം" "ആരെ" ഞാനിത്തിരി പേടിയോടെ ചോദിച്ചു. ഞാൻ ചോദിച്ചതും അവള് എന്നെ ചുറ്റിപിടിച്ചുകൊണ്ട് ഓരോന്ന് പറഞ്ഞു. അവളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം. അവൾ പറഞ്ഞത് കേട്ട് എനിക്കും അവരെ കൊല്ലാനാ തോന്നിയെ.പക്ഷെ എന്റെ കൈകൊണ്ടല്ല അവന്മാർ മരിക്കേണ്ടേ.അല്ലിടെ കൈകൊണ്ടാണ്.അന്ന് തൊട്ട് അവളുടെ കൂടെ എല്ലാത്തിനും ഞാൻ support ആയിട്ടുണ്ടായിരുന്നു.ആ ഒരു സംഭവത്തിന് ശേഷം അവൾ ഒക്കെ ആയി.എന്റെ കൂടെ തന്നെ എല്ലാത്തിനും കൂട്ടി.എന്റെ ഓഫീസിൽ തന്നെ അവൾക്കും ജോലി വാങ്ങി കൊടുത്തു.അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ ഇങ്ങനെ ജീവിക്കുമ്പോഴാണ് ഇടയിലേക്ക് നിങ്ങളൊക്കെ വന്നത്.പിന്നെ ഇവിടെ നിക്കുന്നു.അത്രേയുള്ളൂ.അവൾ പറഞ്ഞതൊക്കെ തന്നെയാണ്.എന്നാലും ഞാൻ പറഞ്ഞു മാത്രം. "ഇനി എന്തേലും അറിയാനുണ്ടോ" കൃതി കൈകെട്ടികൊണ്ട് പറഞ്ഞു. അക്കു ഒന്നും പറയാതെ അവിടുന്ന് എണീറ്റ് റൂമിലേക്ക് പോയി. "അവനിത് എങ്ങോട്ടാ പോണേ" അപ്പു അവൻ പോണ വഴിയേ നോക്കി ചോദിച്ചു. "തിങ്കളിന്റെ അടുത്തേക്ക് ആയിരിക്കും" ഭൂമി പറഞ്ഞതും.എല്ലാരും ഒഎസ് നേടുവീർപോടെ നോക്കി നിന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐 അക്കു നേരെ റൂമിലോട്ട് ചെന്നു.അപ്പൊ അല്ലി നല്ല മയക്കത്തിലായിരുന്നു.......തുടരും.........
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തിരുവല്ല: ക്രൈസ്തവ എഴുത്തുകാരനും യുവജനപ്രവർത്തകനുമായ സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സി.ഇ.ഒ യായി ചുമതലയേറ്റു. അലക്സ് മാത്യു വിരമിച്ച ഒഴിവിലേക്കാണ് സാം കൊണ്ടാഴിയെ വിക്ലിഫ് ഇന്ത്യയുടെ ബോർഡ് തിരെഞ്ഞെടുത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എംസിഎ പഠനത്തിനു ശേഷം അദ്ദേഹം 2007-ൽ വിക്ലിഫ് ഇന്ത്യയിൽ ചേരുകയും തുടർന്ന് വിശാഖപട്ടണം, നാസിക്, ഡെറാഡൂൺ എന്നിവിടങ്ങളിൽ താമസിച്ച് ഭാഷാശാസ്ത്രപരമായ ബന്ധപ്പെട്ട സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തു. പ്രമുഖ അന്താരാഷ്ട്ര ബൈബിൾ പരിഭാഷാ സംഘടനയായ വിക്ലിഫിന് ഇന്ത്യയിലടക്കം 105 രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്.1980-ലാണ് കോട്ടയം സ്വദേശി റവ. ജേക്കബ് ജോർജ് ചില സ്നേഹിതരുമായി ചേർന്ന് വിക്ലിഫ് ബൈബിൾ പരിഭാഷാ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചത്. തിരുവല്ല കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന വിക്ലിഫ് ഇന്ത്യയ്ക്ക് ഇന്ന് 28 ഭാഷകളിൽ ബൈബിൾ പരിഭാഷാപ്രവർത്തനങ്ങളും വിവിധ സാമൂഹിക -വികസന പദ്ധതികളും ഉണ്ട്. ഡെറാഡൂണിലെ പരിശീലനകേന്ദ്രത്തിൽ വിവിധ ഭാഷാശാസ്ത്രപരമായ പരിശീലനങ്ങൾ ഇന്ത്യയിലെ എല്ലാ പരിഭാഷാ സംഘടനങ്ങൾക്കും നൽകി വരുന്നു. ഇതുവരെയും ബൈബിൾ ലഭ്യമല്ലാത്ത ഭാഷാസമൂഹങ്ങളിൽ കടന്നുചെന്ന് ഭാഷാപഠിച്ച് ലിപി തയ്യാറാക്കി ഭാഷാ വികസന പ്രവർത്തനങ്ങളും ബൈബിൾ പരിഭാഷയും വിക്ലിഫ് പരിഭാഷാ പ്രവർത്തകർ ചെയ്തു വരുന്നു. Download ShalomBeats Radio Android App | IOS App ഗുഡ്ന്യൂസ് ബാലലോകം സംസ്ഥാന വൈസ്പ്രസിഡണ്ട്, പിവൈപിഎ ജനറൽ വൈസ്പ്രസിഡണ്ട്, ഭാരതപ്പുഴ കൺവെൻഷൻ ആദ്യക്കാലസംഘാടകൻ എന്നീ നിലകളിൽ സാം കൊണ്ടാഴി കേരളത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രൈസ്തവ ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്ന അദ്ദേഹം ഗുഡ്സീഡ് മാസികയുടെ ചീഫ് എഡിറ്ററും ഓൺലൈൺ ഗുഡ്ന്യൂസിൻറെ ഐടി ചീഫ് കൺസൾട്ടൻറുമാണ്. ഭാര്യ: ബെൻസി(ഹൈസ്ക്കൂൾ അധ്യാപിക), മക്കൾ: ജോവന്ന, ജാനീസ്, ഡേവ്ജോൺകാതേട്ട്. തൃശൂർ കൊണ്ടാഴി കാതേട്ട് കെ.സി മത്തായി, സാറാമ്മ എന്നിവരാണ് മാതാപിതാക്കൾ.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഇതെഴുതുമ്പോൾ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനായി ദൽഹി സർക്കാർ കൊണ്ടുവന്ന ഗതാഗത നിയന്ത്രണത്തിനുള്ള ഒറ്റ–ഇരട്ട പരിഷ്ക്കാരം അതിന്റെ ആദ്യ പരീക്ഷണഘട്ടത്തിന്റെ അവസാന ദിനങ്ങളിൽ ആണ്. ഉദ്ദേശിച്ച രീതിയിൽ മലിനീകരണം കുറക്കാൻ… ഇതെഴുതുമ്പോൾ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനായി ദൽഹി സർക്കാർ കൊണ്ടുവന്ന ഗതാഗത നിയന്ത്രണത്തിനുള്ള ഒറ്റ–ഇരട്ട പരിഷ്ക്കാരം അതിന്റെ ആദ്യ പരീക്ഷണഘട്ടത്തിന്റെ അവസാന ദിനങ്ങളിൽ ആണ്. ഉദ്ദേശിച്ച രീതിയിൽ മലിനീകരണം കുറക്കാൻ ഇതിനാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. കാരണം, ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമാണ് പുറപ്പെടുവിച്ചു കാണുന്നു. ഒരു പക്ഷം ഡൽഹിയിലെ അന്തരീക്ഷമലിനീകരണം ഗതാഗത നിയന്ത്രണം വന്നതിനു ശേഷം വളരെ കുറഞ്ഞിരിക്കുന്നു എന്ന് പറയുമ്പോൾ ഹിന്ദു അടക്കമ്മുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇത്രയും ദിവസത്തെ (ജനുവരി 9) നിയന്ത്രണങ്ങൾക്ക് കാര്യമായ ഫലം കിട്ടിയിട്ടില്ല എന്നാണ്. ബെയ്ജിംഗ്, പാരിസ്, ബൊഗോട്ടോ, മെക്സിക്കൊ എന്നിങ്ങനെ മറ്റു പല രാജ്യങ്ങളിലെയും നഗരങ്ങളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തപ്പെടുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നത് ജനങ്ങളുടെ അടിയന്തിരാവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തി വിശ്വാസത്തിൽ എടുക്കാൻ ദൽഹി സർക്കാരിന് ഒരു പരിധിവരെയെങ്കിലും സാധിച്ചുഎന്ന് തോന്നുന്നു. ഇത് ചെറിയ ഒരു കാര്യമല്ല. എക്കാലത്തും വ്യവസ്ഥയുടെ എല്ലാവിധത്തിലുള്ള പരിഗണനകളും ആനുകൂല്യങ്ങളും ലഭിച്ചുവന്നിട്ടുള്ള മധ്യവർഗ്ഗത്തോടാണ് അവരുടെ നിത്യജീവിതത്തിന്റെ വലിയ സൌകര്യങ്ങളിൽ ചിലതിൽ കുറവ് വരുത്താൻ കെജ്രിവാളും സംഘവും ആവശ്യപ്പെട്ടത്. വലിയ എതിർപ്പുകൾക്കും ബലപ്രയോഗങ്ങൾക്കും ഇടകൊടുക്കാതെ അത് നടപ്പിലാക്കാൻ അവർക്കായി. പോലീസടക്കമുള്ള ഭരണസംവിധാനത്തിന് ആദ്യമുണ്ടായിരുന്ന വിമുഖതയെ ക്രിയാത്മകവും ഭാവനപൂർണ്ണവുമായ ഇടപെടലുകളിലൂടെ ഈ സർക്കാർ മറികടന്നു. മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ പാരിസ്ഥിതിക പ്രതിസന്ധികൾ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ഭീഷണികളെ ജനസമ്മതിയോടും പങ്കാളിത്തത്തോടും അഭിമുഖീകരിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ഏത് മുൻകൈകളും അത്യന്തം പ്രാധാന്യമുള്ളതാണ്. അതുകൊണ്ടു തന്നെ ദൽഹി സർക്കാറിന്റെ ഈ പദ്ധതി അത് വിചാരിച്ച ലക്‌ഷ്യം പൂർണ്ണമായും നേടിയിട്ടില്ലെങ്കിൽ തന്നെയും വളരെ പ്രാധാന്യം അർഹിക്കുന്നു. പരിസ്ഥിതിപ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ പങ്കാളിത്ത ജനാധിപത്യത്തിനുള്ള പങ്ക് എന്താണെന്ന് മനസിലാക്കാനുതകുന്ന പ്രായോഗികപരീക്ഷങ്ങളിൽ നിന്നുള്ള ഏതുപാഠങ്ങളും ഭാവിയിലെ ജനപക്ഷരാഷ്ട്രീയത്തിനു വലിയ മുൻകൂട്ടായിരിക്കും. പരിധികളേതുമില്ലാത്ത വളർച്ചയിലും അന്തമില്ലാത്ത ഉപഭോഗത്തിലും ഊന്നിയാണു സമകാലീന മുതലാളിത്തം വളർന്നു വന്നത്. അതിന്റെ അനന്തര ഫലങ്ങളാണ് ആഗോളതാപനം, കാലാവസ്ഥാവ്യതിയാനങ്ങൾ, മലിനീകരണം, പ്രകൃതിവിഭവശോഷണം, ജൈവവൈവിധ്യതിലുണ്ടായ വലിയ കുറവ് തുടങ്ങിയ വലിയ പ്രശ്നങ്ങൾ. ഇവ ഒരു പാരിസ്ഥിതിക അടിയന്തിരാവസ്ഥയിലേക്ക് നമ്മെ എത്തിച്ചിരിക്കുകയാണെന്നും ഇങ്ങനെ മുന്നോട്ടു പോകാൻ സാധ്യമല്ലെന്നും ഇന്ന് ഏറെക്കുറേ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആഗോളതാപനം നിയന്ത്രിക്കുന്നതിനായി പാരീസ് കാലാവസ്ഥാ ഉച്ചകോടി ( COP21 ) എത്തിചേർന്ന ഉടമ്പടി ഇങ്ങനെയൊരു തിരിച്ചറിവിന്റെ ഉദാഹരണമാണ്. വളരെയേറെ പരിമിതികളും ഏകപക്ഷീയമായ തിരുമാനങ്ങളും ചൂണ്ടിക്കാട്ടാമെങ്കിലും 196 രാജ്യങ്ങൾ ഒപ്പുവെച്ച ഈ കരാർ കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കു ഊർജ്ജം പകരുമെന്ന് പൊതുവേ എല്ലാവരും കരുതുന്നു. ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തെ നിയന്ത്രണാധീനമാക്കുകയാണു ലക്ഷ്യം. ഭൂമിയിലെ താപനിലയിൽ ഉണ്ടാകുന്ന വർധന രണ്ട് ഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാനുള്ള അടിയന്തിര നടപടികൾ ലോകരാജ്യങ്ങൾ കൈകൊള്ളുമെന്ന് കരാർ പറയുന്നു. ക്രമേണ ഈ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ ഒതുക്കും. ഇത്തരം നടപടികൾക്കായി പ്രതിവർഷം 10,000 കോടി ഡോളർ സഹായം 2020-ഓടെ ലഭ്യമാക്കാനും ഉച്ചകോടി തിരുമാനമെടുത്തു. ചരിത്രപരമായി നോക്കുമ്പോൾ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങൾ പിന്തുടരുകയും നിർണ്ണയിക്കുകയും ചെയ്തുപോന്ന വികസനപരിപ്രേക്ഷ്യമാണ് ഈ ആഗോള പ്രതിസന്ധിക്ക് കാരണമാണെന്നു കാണാം. എന്നാൽ ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാരീസിൽ അവർ തയ്യാറായില്ല. മറിച്ച് മറ്റെല്ലാ രാജ്യങ്ങളേയും പോലെ സ്വമേധയാ പ്രഖ്യാപിക്കുന്ന നടപടികൾ പൂർത്തീകരിക്കേണ്ട ബാധ്യതയേ ഈ കരാർ പ്രകാരം അവർക്കുള്ളൂ. ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള നടപടികൾ ഹരിതഗൃഹവാതകങ്ങളുടെ നിർഗമനത്തിന്റെ ആഗോളലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായതിന്റെ ഒരു ചെറിയ പങ്കേ വഹിക്കുന്നുള്ളു എന്നതാണു യാഥാർത്ഥ്യം. ഇത്രതന്നെ ചെയ്യാനും ഒരു രാജ്യങ്ങൾക്കും നിയമപരമായ ബാധ്യതകളുമില്ല. നേരത്തെ സൂചിപ്പിച്ച പരിമിതികളുടേയും ഏകപക്ഷീയമായ തിരുമാനങ്ങളുടേയും ചില ഉദാഹരണങ്ങളാണ് ഇക്കാര്യങ്ങൾ. ശക്തർ നേട്ടങ്ങളെ പങ്കുവെക്കുകയും കോട്ടങ്ങളെ അശക്തർക്കു വീതം വെക്കുകയും ചെയ്യും. മത്സരത്തിൽ ജയിക്കുന്നവർക്കേ അതിജീവനത്തിന് അർഹതയുള്ളൂ എന്ന ഡാർവിനിസത്തിന്റെ കാട്ടുനീതി വർഗ്ഗസമൂഹങ്ങളുടെ സാമാന്യനീതി കൂടിയാണ്. ഉത്പാദനോപാദികളിലുള്ള നിയന്ത്രണം സമ്പത്ത് തുടങ്ങിയ ഘടകങ്ങൾ അതിജീവനത്തിന് ആർ എന്ത് വിലകൊടുക്കേണ്ടി വരും എന്ന് ആത്യന്തികമായി നിർണ്ണയിക്കുന്നു. ഇതിന് ഒരു സമീപകാല ഉദാഹരണമാണ് 2008-ൽ അമേരിക്കയിൽ തുടങ്ങി പിന്നെ ലോകസമ്പത് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ച ആഗോള സാമ്പത്തിക പ്രതിസന്ധി. ബിസിനസ്സിൽ നിന്ന് മാറിനിൽക്കുകയാണ് ഒരു സർക്കാരിനു ബിസിനസ്സിനെ സഹായിക്കാൻ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ന് നാഴികക്ക് നൂറുവട്ടം ആവർത്തിക്കുന്ന കമ്പോള മൌലികവാദികൾക്ക് ഈ പ്രതിസന്ധികൾക്ക് കാരണക്കാരായ ബാങ്കുകളെയും മറ്റുസ്ഥാപനങ്ങളെയും തകർച്ചയില്‍ നിന്നും രക്ഷപ്പെടുത്താനായി അതിഭീമമായ ധനസഹായം ചെയ്യാൻ സർക്കാരുകളെ പ്രേരിപ്പിക്കാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല. എന്നിട്ട് ഇതേ വിദഗ്ദ്ധർ തന്നെ അതിനെ തുടർന്നുണ്ടായ സാമ്പത്തികകമ്മിയിൽ നിന്ന് കരയേറാൻ വേണ്ടി സാധാരണജനങ്ങളുടെ നിത്യജീവിതത്തെ നരകജീവിതമാക്കുന്ന വിധത്തിലുള്ള ചെലവുചുരുക്കൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളെ ഉപദേശിക്കുകയും ചെയ്തു. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ ഇവിടെ ഓർക്കാം. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉണ്ടായ ഒരു പ്രതിസന്ധിക്ക് ഏറ്റവും വില കൊടുക്കേണ്ടി വന്നത് ലോകമെമ്പാടുമുള്ള സാധാരണ മനുഷ്യരായിരുന്നു എന്ന് ചുരുക്കം. ഭൂമിയെന്ന ആവാസവ്യവസ്ഥ പാരിസ്ഥിതിക അടിയന്തിരാവസ്ഥയെ നേരിടുമ്പോളും അതിനെ ആരു എങ്ങിനെ അതിജീവിക്കും എന്നതിനെ നിർണ്ണയിക്കുക ആഗോളതലത്തിലും പ്രാദേശികതലത്തിലും ഉള്ള സാമൂഹ്യശക്തികളുടെ ബലാബലങ്ങൾ തന്നെയായിരിക്കും. മുതലാളിത്തത്തിന്റെ അതിജീവനയുക്തിയിൽ സാധാരണമനുഷ്യർ പരിഗണിക്കപെടുകയില്ല. ദൽഹിയിലെ ഒറ്റ–ഇരട്ട പരിഷ്ക്കാരങ്ങൾക്ക് കാരണമായ സാഹചര്യങ്ങളിലേക്ക് തിരിച്ച് വരാം. ഒരു ഉച്ചകോടിയുടേയും തിരുമാനങ്ങൾ നടപ്പാക്കാനുള്ള സർക്കാരിന്റെ നിർബന്ധബുദ്ധിയൊന്നുമല്ല അതിനു പിന്നിൽ. മറിച്ച് അന്തരീക്ഷമലിനീകരണം ആപൽക്കരമാംവിധം വളർന്നു വരികയും എന്തെങ്കിലും ചെയ്യാതെ മുന്നോട്ടുപോകാൻ പറ്റില്ല സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്തതു കൊണ്ടാണ്. ഷാങ്ങ്ഹായിലും മറ്റനവധി വികസ്വരരാജ്യങ്ങളിലെ നഗരങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ തനിയാവർത്തനം. ഉച്ചകോടികളുടെ പ്രേരണകളില്ലെങ്കിലും നമ്മുടെ നഗരങ്ങളെ വാസയോഗ്യമായി നിലനിർത്താനുള്ള ശ്രമങ്ങൾ അനിവാര്യമായി തീർന്നിരിക്കുന്നു എന്ന് ചുരുക്കം. പാരീസ് അടക്കമുള്ള ഉച്ചകോടികളും അവയുടെ തീരുമാനങ്ങളും ഈ ദിശയിലുള്ള ആന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയേക്കാം. പക്ഷേ ഈ പ്രവർത്തനങ്ങളെ ജനസാമാന്യത്തിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായി തിരിച്ചുവിടണമെങ്കിൽ പരിസ്ഥിതിയുടെ ധനശാസ്ത്രം സ്വന്തം അജണ്ടയായി കരുതുന്ന ഒരു രാഷ്ട്രീയം അടിത്തട്ടിൽനിന്ന് ഉയർന്നു വന്നേ പറ്റൂ. ഈ കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ ഇടതുപക്ഷ പ്രസിദ്ധീകരണമായ ജക്കോബിൻ, പാരീസ് ഉച്ചകോടിയുടെ പശ്ചാതലത്തിൽ നവോമിക്ലീനിന്റെ This Changes Everything എന്ന കാലാവസ്ഥാരാഷ്ട്രീയത്തെകുറിച്ചുള്ള പുസ്തകത്തെ അധികരിച്ച് ഒരു ചർച്ച പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് The Urban Green Wars എന്ന തലക്കെട്ടിൽ ഡാനിയൽ അൽദാന കോഹെൻ എഴുതിയ ലേഖനമായിരുന്നു. ആഗോളതാപനത്തിൽ നഗരങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. ഭൂമിയിലെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിന്റെ പകുതിയിലധികം ഉണ്ടാകുന്നത് നഗരങ്ങളിൽ നിന്നത്രെ. മാത്രമല്ല നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലും ആയിട്ടാണു ജനസംഖ്യയുടെ ഭൂരിഭാഗവും ജീവിക്കാൻ പോകുന്നതും. അതിനാൽ സ്വാഭാവികമായും നഗരങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്നതിനുള്ള നയരൂപീകരണങ്ങൾ ദീർഘവ്യാപകമായ ഫലങ്ങൾ ഉളവാക്കാൻ പോന്നതായിരിക്കും . അതു കൊണ്ടുതന്നെ നഗരങ്ങളുടെ നിയന്ത്രണതിനായുള്ള പണിയെടുക്കുന്നവരുടേയും പാവപ്പെട്ടവരുടേയും സമരങ്ങൾക്ക് അതീവപ്രാധാന്യം ഉണ്ട് എന്ന് കോഹെൻ പറയുന്നു. പാർപ്പിടം, യാത്രസൗകര്യങ്ങൾ, വിശ്രമം തുടങ്ങി കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായുള്ള ഇവരുടെ സമരത്തിന്റെ അവിഭാജ്യഘടകങ്ങൾ ആയി മാറണം കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളും. ഇന്ത്യയിലെ നഗരങ്ങൾ അനുദിനം ആവാസയോഗ്യമല്ലാതായി കൊണ്ടിരിക്കുന്നുവെന്നത് ഇങ്ങനെയൊരു രാഷ്ട്രീയം നമ്മുടെ നഗരങ്ങളിലും അനിവാര്യമായി കൊണ്ടിരിക്കുന്നു എന്ന് വിളിച്ചുപറയുന്നു. ഇത്തവണ ചെന്നൈയിലുണ്ടായ വെള്ളപൊക്കത്തെ പ്രകൃതിയുടെ കോപാവേശത്തേക്കാളും ഇടമുറിയാതെ പെയ്ത പേമാരിയേക്കാളും ഒരു മഹാദുരിതമാക്കിതീർത്തത് അനിയന്ത്രിതമായ നഗരാസൂത്രണമാണ് എന്ന് ഏറെക്കുറേ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. സ്വതന്ത്രകമ്പോളത്തിന്റെ ഒടുങ്ങാത്ത ദുര, റിയൽ എസ്റ്റേറ്റ്‌ ലോബി, ചങ്ങാത്തമുതലാളിത്തം ഉദ്യോഗസ്ഥസംവിധാനത്തിന്റെ കെടുകാര്യസ്ഥത എന്നിവയൊക്കെ തന്നെയാണു ഈ ദുരന്തത്തിനും കാരണമെന്നത് തർക്കമറ്റ വസ്തുതയാണ്. പക്ഷെ ഈ കൊടുംദുരന്തത്തിന്റെ തിക്തഫലങ്ങൾ അത്രയും അനുഭവിച്ചതാകട്ടെ നഗരത്തിലെ പാവപ്പെട്ടവരും. ഏതാനും മാസങ്ങൾക്ക് മുൻപ്, ബെൻഗളൂരിലെ ഏറ്റവും വലിയ ജലാശയങ്ങളിൽ ഒന്നായ ബെലന്ദൂർ തടാകത്തിനു തീപിടിച്ചത് ഒരു വലിയ വാർത്തയായിരുന്നു. അഗ്നിശമനിയാണു ജലം. ഒരു ജലാശയത്തിനു തീപിടിക്കുന്നു എന്നു വന്നാൽ അത് മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണർത്ഥം. ചുറ്റുപാടുമുള്ള പാർപ്പിട സമുച്ചയങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നുമൊക്കെ യാതൊരു നിയന്ത്രണമില്ലാതെ കൊണ്ടുത്തള്ളുന്ന മാലിന്യങ്ങളും രാസവസ്തുക്കളും നുരഞ്ഞു പൊന്തുകയും പിന്നീട് അതിനു തീപിടിക്കുകയുമാണ് ഉണ്ടായത്. ഒരു തടാകത്തിലെ ജലപരപ്പിനു മുകളിൽ മഞ്ഞുവീഴ്ച പോലെ പടർന്നു പൊന്തിയ പതയും അതിനു മുകളിലാളിയ തീയും ചേർന്ന നരകപടങ്ങൾക്ക് ഉന്മാദിയായ ഒരു സർറിയലിസ്റ്റ് ചിത്രകാരന്റെ വിഭ്രമാത്മക ഭാവനകളുടെ സ്വഭാവം ഉണ്ടായിരുന്നു. ഒരു തടാകം മരിച്ചിരിക്കുന്നു എന്ന സന്ദേശം മാത്രമല്ല ഈ ചിത്രങ്ങൾ നൽകിയത്. ഒരു നഗരം തന്നെ വാസയോഗ്യമല്ലാതായി കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പാണ്. നഗരത്തിലെ 835 തടാകങ്ങളിൽ വെറും 84 എണ്ണം മാത്രമാണു സുരക്ഷിതം എന്ന് സ്റ്റേറ്റ് ഗവർണ്മെന്റ് അടുത്ത ദിവസം പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നു. ജലം പ്രാണവായു തുടങ്ങിയ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിലായാലും ഗതാഗത കുരുക്കിന്റെ കാര്യത്തിലായാലും മറ്റെന്ത് അടിസ്ഥാനാവശ്യങ്ങളുടെ കാര്യത്തിലായാലും ഇന്ത്യയിലെ എല്ലാ നഗരങ്ങളുടെയും സ്ഥിതി ഒന്നു തന്നെയാണ്. ഡൽഹിയും മുംബൈയും കൊൽക്കത്തയും ചെന്നൈയും ബെൻഗളൂരും, കൊച്ചിയും എല്ലാം ഒരുപോലെ തന്നെ. ഒരു നഗരത്തിന്റെ കഥ മറ്റ് നഗരത്തിന്റെ കഥ കൂടിയാകുന്നു. സമ്പന്നർ സമ്പന്നർക്കു വേണ്ടി നടത്തുന്ന നഗരാസൂത്രണം തീർക്കുന്ന അംബരചുംബികളുടേയും ഷോപ്പിങ്ങ് മാളുകളുടേയും ഗേറ്റഡ് കമ്മ്യൂണിറ്റികളുടേയും മായാജാലം ഒരു വശത്തും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അടിഞ്ഞുകൂടുന്ന അഭയാർഥികളെ വേറിട്ട മുഖങ്ങളും ശബ്ദങ്ങളും ഇല്ലാത്ത ആൾക്കൂട്ടമാക്കി മാറ്റുന്ന ആഭിചാരക്രിയ മറുവശത്തും. ഈ രണ്ടാമത് പറഞ്ഞ ഭൂരിപക്ഷത്തിനു നഗരം വാസയോഗ്യമല്ലാത്ത ഒരിടമാണ്. ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി (The Condition of the Working Class in England), പാർപ്പിടപ്രശ്നം (Housing Question) തുടങ്ങിയ കൃതികളിൽ എംഗൽസ് വരച്ചിട്ട പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യാവസായിക തൊഴിലാളികളുടെ ചിത്രത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലെ നഗരദരിദ്രരുടെ കാര്യം. കഴിഞ്ഞ വർഷം ഡൽഹി തിരഞ്ഞെടുപ്പിൽ ആപ്പിനുണ്ടായ വൻവിജയത്തിന് ഒരു കാരണമായി പറയുന്നത് പ്രാദേശികവും ജാതീയവും മതപരവുമായ സ്വത്വരാഷ്ട്രീയങ്ങൾക്ക് പുറത്തായി നഗരത്തിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടേയും നിത്യജീവിത പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ അവർക്കായി എന്നതാണ്. ഈ അർത്ഥത്തിൽ പ്രത്യേകിച്ച് ഒരു പ്രത്യശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്താതിരിക്കെത്തന്നെ അവർ ഒരുതരം വർഗ്ഗരാഷ്ട്രീയം ഉയർത്തിപിടിച്ചു എന്ന് പറയാം. ഗ്യാസ്, വെള്ളം, ചിലവ് കുറഞ്ഞ പൊതുഗതാഗത സൌകര്യങ്ങൾ എന്നിവയ്ക്കായുള്ള നഗരങ്ങളിലെ ചേരിനിവാസികളുടെ സമരങ്ങൾ ബൊളീവിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയഭൂമികയെ എങ്ങിനെ മാറ്റിതീർത്തു എന്ന് വിജയപ്രസാദ് തന്റെ No free left എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നുണ്ട്. പലപ്പോഴും കൂലിക്കൂടുതലിനും മറ്റുമുള്ള സമരങ്ങളേക്കാൾ നഗരത്തിലെ പണിയെടുക്കുന്നവരുടെ അസംതൃപ്തികൾക്ക് മൂർത്തരൂപം നൽകുന്നത് ഇത്തരം പോരാട്ടങ്ങളാണ്. ഡൽഹിയിൽ ഈ അസംതൃപ്തികൾ ഉപയോഗപ്പെടുത്താൻ ആപ്പിനു സാധിച്ചു. നഗരങ്ങളിലെ ദരിദ്രജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ അടിസ്ഥാനാവശ്യങ്ങളിൽ നിന്ന് വേറിട്ട ഒന്നല്ല ശുദ്ധവായുവിനും വെള്ളത്തിനും ശുചിത്വമുള്ള പരിസരത്തിനും വേണ്ടിയുള്ള സമരം. അത് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം തന്നെയാണ്. തൊഴിലാളിവർഗ്ഗത്തിനും പാവപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുന്ന രാഷ്ടീയപാർട്ടികൾ തങ്ങളുടെ വാർപ്പ് മാതൃകകളിൽ നിന്നു പുറത്ത് കടന്ന് ഈ ലളിത സത്യങ്ങളെ തിരിച്ചറിയണം എന്ന് മാത്രം.
കൊല്ലം: റേഷന്‍കടകള്‍ വഴി ഇനി ഗ്യാസ് സിലിണ്ടറുകള്‍. ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക.കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്. പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ സ്‌റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. Share FacebookTwitterWhatsAppEmail Prev Post സൗദി ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടി മലയാളി പെൺകുട്ടി Next Post പാകിസ്താന്‍ മുൻ പ്രധാനമന്ത്രിയ്ക്ക് പോലും സുരക്ഷയില്ല: ഭീകരവാദ മണ്ണില്‍ കളിക്കാനില്ലെന്ന ബിസിസിഐ നിലപാടിന് കയ്യടി
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
ഒരു നല്ല ജീവിതം നയിക്കുന്നതിന് നമുക്ക് ആരോഗ്യം മുഖ്യമാണ്. ഈ തിരക്ക് പിടിച്ചുള്ള ജീവിതത്തിൽ ആരോഗ്യം കൃത്യമായി നോക്കി ജീവിക്കുന്നവർ വിരളം. ജീവിത ശൈലി രോഗങ്ങളുടെ ഇടയിൽപെട്ട് മനുഷ്യൻ വീർപ്പുമുട്ടുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യപ്രദമായ ജീവിതം അത്യന്താപേക്ഷിതമാണ്. നമ്മുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ നല്ല ആരോഗ്യത്തോടെയുള്ള ജീവിതം നമുക്ക് സാധ്യമാകുന്നതാണ്. അത്തരം മികച്ച 10 മാർഗ്ഗങ്ങളാണ് ഇവിടെ ചേർക്കുന്നത്. 1. നന്നായി ഉറങ്ങാം ഒരു നല്ല തുടക്കത്തിനായി നല്ല വിശ്രമം ആവശ്യമാണ്. ഉറക്കം മനുഷ്യൻ്റെ ഏറ്റവും ദീർഘമായ വിശ്രമമാണ്. മനസ്സും ശരീരവും മുഴുവനായി വിശ്രമിക്കുന്ന സമയമാണ് ഉറക്കം. ആ സമയം നമ്മൾ നല്ല രീതിയിൽ ഉറങ്ങിയാൽ തന്നെ കൂടുതൽ രോഗങ്ങളും മാറി നിൽക്കും. മുതിർന്ന ഒരു മനുഷ്യൻ ഏകദേശം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നന്നായി ഉറങ്ങണം എന്നാണ് പഠനങ്ങൾ നിർദേശിക്കുന്നത്. നന്നായി ഉറങ്ങുക എന്നാൽ ഇടതടവില്ലാതെ ഉള്ള ഉറക്കം. മനസ്സിൽ ഒരു ചിന്തയുമില്ലാതെ ദീർഘമായ സുന്ദരമായ ഉറക്കം. ആ ഉറക്കം സാധ്യമാകണമെങ്കിൽ ഉറങ്ങുന്നതിനു മുൻപത്തെ കാര്യങ്ങളിൽ ചില ക്രമീകരണങ്ങൾ വരുത്തണം. ഉറങ്ങുന്നതിന് ഏകദേശം ഒന്നു മുതൽ രണ്ടു മണിക്കൂർ മുൻപെങ്കിലും രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കണം. ഉറങ്ങുന്ന നേരത്ത് ആമാശയത്തിന് ഭക്ഷണം ദഹിപ്പിക്കാനുള്ള ജോലി കൊടുക്കാതിരിക്കാനാൻ ഇതു തന്നെയാണ് നല്ലത്. ഉറങ്ങുന്നതിന് മുൻപ് ഉള്ള ടി വി കാണൽ മൊബൈൽഫോൺ ഉപയോഗങ്ങൾ എല്ലാം ഒഴിവാക്കുക. അവയിലെ ദൃശ്യങ്ങളും പ്രകാശകിരണങ്ങളും നമ്മുടെ ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങാൻ നേരത്തുള്ള അന്തരീക്ഷം ശാന്തവും പ്രകാശം കുറഞ്ഞതുമാണെന്ന് ഉറപ്പുവരുത്തുക. നല്ല ഉറക്കം എപ്പോഴും ആരോഗ്യത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. 2. നേരത്തേ എഴുന്നേൽക്കാം ജീവിതവിജയം നേടുന്നവരും ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുന്നവരും ഒരേ പോലെ ചെയ്യുന്ന കാര്യമാണ് നേരത്തെ എഴുന്നേൽക്കുക എന്നത്. കാരണം ഉറക്കം പോലെതന്നെ പ്രധാനമാണ് ഉറക്കമുണരുന്നതും. ശബ്ദയാനമായ ഒരു അന്തരീക്ഷത്തിലേക്ക് ഉണരുക എന്നത് അത് ദിവസത്തിൻ്റെ തുടക്കം തന്നെ കൈവിട്ടു പോവുക എന്നതുപോലെയാണ്. ഏവർക്കും മുന്നേ രാവിലെ എഴുന്നേൽക്കുന്നതിലൂടെ ആ പ്രശ്നം പരിഹരിക്കപ്പെടുകയാണ്. നേരത്തെ എഴുന്നേൽക്കുന്നതിലൂടെ നമുക്ക് മാത്രമായി കുറച്ചു സമയം ഉണ്ടാവുകയും ആ സമയത്ത് ചെയ്യുന്ന കാര്യങ്ങളിലൂടെ നമ്മുടെ മാനസികാരോഗ്യത്തെ പരിപാലിക്കാനും നമുക്ക് സാധിക്കും. 3. വ്യായാമം ശീലമാക്കാം കുറെ നാളായി ഓടിക്കാതെ കിടക്കുന്ന ഡീസൽ കാർ അത് കേടാകാതിരിക്കാൻ വേണ്ടി നമ്മൾ ഇടക്കിടക്ക് ഓണാക്കി ഇടാറുണ്ട്. പക്ഷേ നമ്മുടെ ശരീരത്തിൽ പ്രവർത്തനക്ഷമമല്ലാത്ത എത്രയോ മാംസപേശികൾ ഉണ്ടാകും? കുറച്ചു ഭാരം എടുത്തു നോക്കിയാൽ മതിയാകും അതറിയാൻ. അതൊഴിവാക്കാനും ശരീരം മൊത്തമായി പ്രവർത്തന സജ്ജമാക്കാനും വ്യായാമം ആണ് നല്ലത്. വ്യായാമത്തിലൂടെ മാംസപേശികൾക്ക് പുതിയ ഉണർവ് ലഭിക്കുകയും രക്തയോട്ടം സാധാ രീതിയിലാകുകയും ചെയ്യുന്നു. അതുവഴി നമ്മുടെ ആരോഗ്യം മെച്ചപ്പെടുന്നുമുണ്ട്. വ്യായാമം എന്നത് ജിമ്മിൽ പോകൽ മാത്രമല്ല. ഏതെങ്കിലും കളികളിൽ ഏർപ്പെടുന്നതും ഒരു തരം വ്യായാമം തന്നെയാണ്. കളികളിൽ ഏർപ്പെടുന്നതിലൂടെ വ്യായാമം വിനോദപ്രദവുമായിത്തീരുന്നു. 4. വെള്ളം കുടിക്കാം മനുഷ്യശരീരത്തിൽ ഏകദേശം 60% വെള്ളമാണ്. കരളിൻറെ 83% ഹൃദയത്തിൻ്റെയും മസ്തിഷ്കത്തിൻ്റെയും 73% വെള്ളമാണ്. വെള്ളത്തിൻറെ പ്രാധാന്യം ഇതിൽ കൂടുതൽ പറയേണ്ടതില്ല. ശരീരത്തിൽ ആവശ്യമായ വെള്ളമുണ്ടായാലുള്ള ഗുണങ്ങൾ ഏറെയാണ്. വെള്ളം ശരീരത്തിലെ ഊഷ്മാവ് ക്രമീകരിച്ചു നിർത്തുന്നു. സന്ധികളിൽ ഉള്ള ഘർഷണം കുറയ്ക്കുന്നു. വെള്ളം കൃത്യമായി കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണത്തിലേക്ക് നമ്മൾ നമ്മുടെ ശരീരത്തെ തള്ളിവിടുകയാണ്. കിഡ്നിയിൽ കല്ല്, ഓർമ്മക്കുറവ്, മലബന്ധം എന്നീ അവസ്ഥകളിലേക്കും അതു വഴിവെക്കുന്നതാണ്. ഏകദേശം നാല് ലിറ്ററോളം വെള്ളമെങ്കിലും ഒരു ദിവസം ഒരു മനുഷ്യൻ കുടിച്ചിരിക്കണം. ആരോഗ്യമുള്ള ജീവിതത്തിനായി വെള്ളം ധാരാളം കുടിക്കാം. 5. ആഹാരം നല്ലതാക്കാം ആഹാരത്തിലൂടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ഏത് ആഹാരം എത്ര അളവിൽ കഴിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും ഒരു മനുഷ്യൻ്റെ ആരോഗ്യം. മരുന്ന് കഴിക്കുന്നത് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നത് പോലെ മരുന്ന് കഴിക്കേണ്ടി വരും എന്നാണ് ഡോ. മൈക്കിൾ ഓസെ പറഞ്ഞിരിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നത് ശരീരാരോഗ്യത്തിന് നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അതുപോലെ തന്നെയാണ് പാക്ക് ചെയ്ത ഭക്ഷണോൽപ്പന്നങ്ങളും. കൊഴുപ്പു നിറഞ്ഞതായ ഭക്ഷണങ്ങളും പഞ്ചസാരയും ഒഴിവാക്കിയാൽ തന്നെ നല്ലൊരു ശതമാനം രോഗങ്ങളും വരാതിരിക്കും എന്ന് പറയപ്പെടുന്നു. പഞ്ചസാര, പോഷകപ്രദമല്ലാത്ത ആഹാരവും പല്ലിനെയും കരളിനെയും ദോഷമായി ബാധിക്കുന്നതുമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതുതന്നെയാണ് നല്ല ആരോഗ്യമുള്ള ശരീരത്തിനായി നമ്മൾ ചെയ്യേണ്ടത്. അവയിലൊക്കെ ധാരാളം വിറ്റാമിനും ഫൈബറും മറ്റു പോഷകഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഏത് ആഹാരം കഴിക്കുന്നു എന്നത് പോലെ പ്രധാനമാണ് അത് എങ്ങനെ കഴിക്കുന്നു എന്നതും. എല്ലാ ഭക്ഷണവും നല്ലവണ്ണം ചവച്ചരച്ചു തന്നെ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നല്ലതാക്കുകയും ചെയ്യുന്നു. നല്ല ആഹാരത്തിലൂടെ നമുക്ക് നല്ല ആരോഗ്യം വീണ്ടെടുക്കാം. 6. ശുചിത്വം പാലിക്കാം ശരീരത്തിന് അകത്തേക്ക് പോകുന്ന ആഹാരം എത്രതന്നെ നല്ലതാണെങ്കിലും ശുചിത്വമില്ലാത്ത അവസ്ഥയാണെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. നമ്മൾ ജീവിക്കുന്ന പരിസരവും സ്വന്തം ശരീരവും ശുചിത്ത്വപൂർണമായി വയ്ക്കുക എന്നത് നമ്മുടെ ആരോഗ്യത്തിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ്. കഴിക്കുന്ന സാധനങ്ങൾ വെക്കുന്ന സ്ഥലവും നമ്മൾ ശ്വസിക്കുന്ന ഇടവും വൃത്തിയുള്ളതല്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്. ഭക്ഷണസാധനങ്ങളും മറ്റും വയ്ക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. സമയാസമയങ്ങളിൽ കൈ കാൽ നഖങ്ങൾ വെട്ടി വൃത്തിയാക്കി വയ്ക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നതൊക്കെ നല്ല ആരോഗ്യത്തിനു വേണ്ടി നമ്മൾ സ്വീകരിക്കേണ്ട കാര്യങ്ങളാണ്. നമ്മൾ ആഹാരം കഴിക്കുന്ന വായ വൃത്തിയായി സൂക്ഷിക്കുക എന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തിനു വരെ വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. അപ്പോൾ രണ്ടുനേരവും പല്ല് തേക്കണം എന്നത് ആരോഗ്യപരിപാലനത്തിൽ അനിവാര്യമായി വരുന്നു. 7. കുടി കുറയ്ക്കാം, വലി നിർത്താം ശരീരാരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ് മദ്യപാനവും പുകവലിയും. അമിതമായ മദ്യപാനവും പുകവലിയും ആരോഗ്യം ക്ഷയിപ്പിക്കും എന്നത് തീർച്ചതന്നെ. പുകവലി മൂലം ശ്വാസകോശ രോഗങ്ങളും ക്യാൻസർ പോലുള്ള രോഗങ്ങളും വരുന്നതാണ്. ഞരമ്പിലൂടെയുള്ള രക്തത്തിൻ്റെ സ്വാഭാവിക ഒഴുക്ക് പുകവലിമൂലം തടസ്സപ്പെടുന്നതാണ്. എന്തിനേറെ, മരണത്തിനുപോലും കാരണമാകുന്നുണ്ട് പുകവലി എന്ന ശീലം. ആരോഗ്യകരമായ ജീവിതത്തിന് പുകവലി വർജ്ജ്യം തന്നെയാണ്. പുകവലി പോലെ തന്നെ അമിതമായ മദ്യപാനം ശരീരത്തിന് ദൂഷ്യമായി ഫലം ചെയ്യുന്നുണ്ട്. മദ്യപാനം മൂലം രക്തസമ്മർദം, കരൾരോഗങ്ങൾ, ദഹനമില്ലായ്മ, മാനസിക രോഗങ്ങൾ, ഓർമ്മക്കുറവ് എന്നിവ വരാവുന്നതാണ്. ചെറിയ അളവിലുള്ള മദ്യം ഉള്ളിൽ ചെല്ലുന്നതുകൊണ്ട് കുഴപ്പം ഇല്ലെങ്കിലും അമിതമായ മദ്യപാനം ആരോഗ്യം ക്ഷയിപ്പിക്കും. പുകവലി നിർത്തുന്നതിലൂടെ മദ്യപാനം കുറയ്ക്കുന്നതിലൂടെ നമുക്ക് നല്ല ആരോഗ്യം നിലനിർത്താം. 8. മാനസിക പിരിമുറുക്കം കുറയ്ക്കാം ഇപ്പോൾ ഈ ലോകത്ത് കൂടുതലായി കണ്ടു വരുന്ന കാര്യമാണ് മാനസികപിരിമുറുക്കം. ഡിപ്രഷനും ആങ്സൈറ്റിയും ഇല്ലാത്ത മനുഷ്യരില്ലന്നായി. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം അനുസരിച്ച് മാനസികമായി ആരോഗ്യം നന്നല്ലെങ്കിൽ ശാരീരികമായി ആരോഗ്യം സാധ്യമല്ല എന്നതാണ് പഠനങ്ങൾ പറയുന്നത്. മനസ്സും ശരീരവും അത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നു. മാനസിക പിരിമുറുക്കം മൂലം ജീവിതത്തിലുള്ള സന്തോഷമാണ് നഷ്ടപ്പെടുന്നത്. ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ വന്നുചേരുകയാണ്. ഈ പിരിമുറുക്കം കുറയ്ക്കാതെ മനുഷ്യന് നല്ല ആരോഗ്യം അസാധ്യമാണ്. പല രീതിയിൽ ഈ പിരിമുറുക്കം കുറയ്ക്കാവുന്നതാണ്. ജീവിതത്തെ കുറച്ചുകൂടി ലാഘവത്തോടെ കാണാൻ ശ്രമിക്കുക. യോഗ, ധ്യാനം പോലുള്ളവ ശീലിക്കുക. ഇഷ്ടമുള്ള പാട്ട് കേൾക്കുക. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുക. ഇഷ്ടമുള്ളവരുമായി സമയം ചിലവഴിക്കുക. ഇതൊക്കെ ചെയ്യുന്നത് വഴി നമുക്ക് മാനസികമായി സന്തോഷം ലഭിക്കുന്നു. ഇതുവഴിയും സന്തോഷം ലഭിക്കുന്നില്ലെങ്കിൽ ഒരു മനശാസ്ത്ര വിദഗ്ധനെ കാണാനും മടിക്കരുത്. സ്വച്ഛമായ മനസ്സിലൂടെ നല്ല ആരോഗ്യം നമുക്ക് സ്വന്തമാക്കാം. 9. ഫോൺ കുറച്ചു മാറ്റി വയ്ക്കാം ഈ കാലഘട്ടം ടെക്നോളജിയുടെ കൈപ്പിടിയിൽ ആണല്ലോ. ഡിജിറ്റൽ ഉപകരണങ്ങളും ടെക്നോളജിയും ഇൻറർനെറ്റും എല്ലാം മനുഷ്യന് സഹായകരമാണ്. പക്ഷേ ഇവയുടെ അമിതമായ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് മനുഷ്യന് ചെയ്യുന്നത്. ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ മൂലം മനുഷ്യൻ്റെ കുറെ സമയം വെറുതെ പാഴാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഉള്ള അമിതമായ ഇടപെടലും മറ്റും മനുഷ്യമനസ്സുകളെ സാരമായി ബാധിക്കുന്നു. മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഇവയൊക്കെ പരോക്ഷമായി ശാരീരികക്ഷമത കുറയ്ക്കുന്നുമുണ്ട്. മടി, തളർച്ച സ്ഥിരമായി വരികയും മനുഷ്യൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളിലുള്ള സമയക്രമീകരണം മാത്രമാണ് ഇതിൽ നിന്നും രക്ഷ നേടാനുള്ള ഏക പോംവഴി. ആരോഗ്യകരമായ ഒരു ജീവിതം പടുത്തുയർത്താൻ ഫോണിനോടും മറ്റുമുള്ള ആസക്തി കുറയ്ക്കുക എന്നതാണ് നല്ല രീതി. കുറച്ചു സമയം ഫോണിൽ ചിലവഴിച്ച് മറ്റു സമയങ്ങൾ നമ്മുടെ പ്രധാന കാര്യങ്ങൾക്കായി വിനിയോഗിക്കാം. കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളിൽ ഫോണിൻ്റെ ഉപയോഗം കുറയ്ക്കാം. ഫോണിലും സോഷ്യൽ മീഡിയയിലുമായി ചിലവഴിക്കുന്ന സമയം കുറയ്ക്കാൻ ഉപകരിക്കുന്ന ആപ്പുകൾ ഉപയോഗിക്കാം. പ്രകൃതിയിലേക്ക് ഇറങ്ങി നടക്കാം. അതുവഴി മാനസിക ആരോഗ്യവും ശാരീരികാരോഗ്യവും കൈവരിക്കാം. 10. സ്വയം ഇഷ്ടപ്പെടാം, ഇഷ്ടമുള്ളത് ചെയ്യാം സ്വയം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് മനുഷ്യൻ്റെ ആത്മവിശ്വാസത്തെ ഉയർത്തുന്നതാണ്. അതുവഴി മാനസികമായി മനുഷ്യൻ വളരുകയും ജീവിതം സുന്ദരമാവുകയും ചെയ്യുന്നു. സ്വയം ഇഷ്ടപ്പെടുമ്പോൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടപ്പെടുകയും മറ്റുള്ള മനുഷ്യനെ അംഗീകരിക്കാൻ പഠിക്കുകയും അതുവഴി മാനസികമായി ഉല്ലാസപൂർണ്ണമായ ജീവിത വീക്ഷണവും കൈവരിക്കുന്നു. മാനസികമായുള്ള ഉയർച്ച തീർച്ചയായും ശാരീരികമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആരോഗ്യം നിലനിർത്താനും നമുക്ക് സഹായകമാകും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത് വഴി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തോന്നുകയും എല്ലാദിവസവും സന്തോഷവാനും ഉന്മേഷവാനുമായി ഇരിക്കാൻ പറ്റുകയും ചെയ്യുന്നു. ഈ പത്ത് മാറ്റങ്ങൾ നിങ്ങളിലെ ആരോഗ്യത്തെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ്. ShareShareTweet continue reading. തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ? കേൾവിക്കുറവും ഇടയ്ക്കിടെ വരുന്ന തലകറക്കവും പലരുടെയും പരാതികളാണ്. തല കറങ്ങുമ്പോൾ അല്ലെങ്കിൽ ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോൾ ഭീതിയോടെയാണ് നാം പലപ്പോഴും നോക്കി കാണുന്നത്‌. തലകറക്കം ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണമാണ്. ഉയർന്ന രക്തസമ്മർദ്ദം കാരണമോ ഹൃദയാഘാതം കാരണമോ ആണ് തലകറക്കം ഉണ്ടാകുന്നതെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ശരീരത്തിന്റെ തുലനാവസ്ഥ നിർണയിക്കുന്ന ഭാഗങ്ങളുടെ തകരാറുകളാണ് തലകറക്കത്തിന് പ്രധാനമായും കാരണമാകുന്നത്. അൻപത് വയസ്സിന് മുകളിലുള്ളവരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമായാണ് മുൻപ് ഇതിനെ കണക്കാക്കിയിരുന്നത്. എന്നാൽ പ്രായഭേദമന്യേ എല്ലാവരിലും ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി ഇയർ ബാലൻസിങ് പ്രശ്നങ്ങൾ കണ്ടുവരുന്നത്. ## ബാലൻസ് പ്രശ്‌നം: ലക്ഷണങ്ങൾ എന്തെല്ലാം ? - പെട്ടന്നുള്ള തലകറക്കം (dizziness or spinning sensation) - തലയിൽ പെരുപ്പം വരുക - തലക്കനം - ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നത് പോലെ അനുഭവപ്പെടുക ( positional vertigo) - വേച്ചു നടക്കൽ - കണ്ണിൽ ഇരുട്ട് കയറൽ ( syncope) - വീഴാൻ പോകുന്നത്‌ പോലെ അനുഭവപ്പെടുക - ഓക്കാനം - ഛർദി - ഹൃദയമിടിപ്പിന്റെ അളവിൽ മാറ്റമുണ്ടാകുക - ഉത്കണ്ഠ - തളർച്ച അനുഭവപ്പെടുക - ആശങ്ക ഇവയെല്ലാം ബാലൻസ് പ്രശ്നമുള്ളവരിൽ സ്ഥിരമായി കണ്ടുവരുന്ന ചില രോഗലക്ഷണങ്ങളാണ്. എന്നാൽ ഇടയ്ക്ക് കയറി വരുന്ന തലകറക്കം തന്നെയാണ് പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നത്. ## ബാലൻസ് നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ പലപ്പോഴും പ്രായം കൂടുംതോറും ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപെടാറുണ്ട്. പ്രായം ഇതിനൊരു കാരണമാകുന്നു എന്ന് മാത്രം. എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ടാണ് യഥാർത്ഥത്തിൽ ബാലൻസ് നഷ്ടമാകുന്നതും അത്‌ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നതും. ഏതെങ്കിലും വിധത്തിലുള്ള മരുന്ന് കഴിക്കുന്നവരോ, ചെവിയിൽ അണുബാധയുള്ളവരോ, ആന്തരിക കർണ്ണത്തിൽ തകരാറുള്ളവരോ,തലയുടെ പരുക്കിൽ നിന്ന് രക്ഷപെട്ടവരിലോ,ആണ് ബാലൻസ് പ്രശ്നങ്ങൾ ഗുരുതരമായി കണ്ടുവരുന്നത്. അറുപത്തിഅഞ്ചു വയസ്സ് കഴിഞ്ഞവരിലെ സന്ധിവാതമോ കുറഞ്ഞതോ കൂടിയതോ ആയ രക്തസമ്മർദ്ദമോ ഈ രോഗത്തിന്റെ തീവ്രത കൂട്ടിയേക്കാം. എന്നാൽ തലകറക്കത്തിന് അല്ലെങ്കിൽ ബാലൻസ് നഷ്ടപെടുന്നതിന് പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാണുള്ളത്. #### 1. ബി പി പി വി (BPPV) ![bppv](https://storage.katha.today/61EbukuhD9HkJ4fbNeLwx3F2?id=623527) ബാലൻസ് നഷ്ടപെടുന്നതിന്റെ പ്രധാന കാരണം ബി പി പി വി തന്നെയാണ്. ഉൾചെവി, അതുമായി ബന്ധപ്പെട്ട അവയവങ്ങൾ, തലച്ചോറ്, കണ്ണുകൾ തുടങ്ങിയ അവയവങ്ങളാണ് മനുഷ്യശരീരത്തിലെ തുലനാവസ്ഥയെ നിയന്ത്രിക്കുന്നത്. ഉൽച്ചെവിയിലെ ചെറിയ കാൽസ്യം കല്ലുകൾ തലയുടെ ചലനത്തിന് അനുസരിച്ചു നീങ്ങുമ്പോഴാണ് സാധാരണ ശരീരത്തിന്റെ തുലനാവസ്ഥ കൃത്യമായി സംഭവിക്കുന്നത്. എന്നാൽ ബി പി പി വിയിൽ ഈ കല്ലുകൾ അതിന്റെ സ്ഥാനം തെറ്റി വശങ്ങളിലേക്ക് തെന്നി മാറുന്നു. അങ്ങനെ സംഭവിക്കുമ്പോൾ തല ചലിക്കുന്നതിന്റെ വിപരീത ദിശയിൽ ഈ കല്ലുകൾ ചലിക്കുകയും ചെവിയിലേക്കുള്ള ആവേഗങ്ങളുടെ സഞ്ചാരം തടസപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ തലകറക്കം അല്ലെങ്കിൽ വെർട്ടിഗോ (vertigo) അനുഭവപ്പെടുന്നു. ബെഡിൽ കിടന്ന് എഴുന്നേൽക്കുമ്പോഴോ വശങ്ങളിലേക്ക് പെട്ടന്ന് തല തിരിക്കുമ്പോഴോ ഉണ്ടാകുന്ന തലക്കറക്കമാണ് ഇതിന്റെ ലക്ഷണം. ഈ രോഗികൾക്ക് പൊതുവെ രാവിലെ പെട്ടന്ന് എഴുന്നേറ്റ് നിൽക്കുമ്പോൾ തനിക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നത് പോലെ അനുഭവപ്പെടും. രണ്ടോ മൂന്നോ മിനുറ്റ് ദൈർഘ്യമേ ഈ തലക്കറക്കത്തിന് ഉണ്ടാകൂ. ചിലപ്പോൾ ഛർദിയും ഉണ്ടാകാം. ബി പി പി വിക്ക് മരുന്നിനേക്കാൾ കൂടുതൽ വ്യായാമമുറകളാണ് ഉപകാരപ്രദമാകുക. തലകറക്കത്തിന്റെ ദിശ മനസ്സിലാക്കി വേദനയുടെ എതിർ ദിശയിലേക്ക് തല തിരിച്ചു കൊണ്ട് കാൽസ്യം ക്രിസ്റ്റലുകളെ പഴയ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന ചില പ്രത്യേക ചികിത്സാരീതിയും കണ്ടുവരുന്നുണ്ട്. കൂടാതെ ഈ രോഗികൾക്ക് ഒരു തലകറക്കം ഉണ്ടായി കഴിഞ്ഞാൽ 48 മണിക്കൂർ തലയണയിലോ ഉയർന്ന പ്രതലത്തിലോ തല പൊക്കി വെച്ചു കിടക്കേണ്ടതാണ്. #### 2. മിനിയേഴ്‌സ് രോഗം (Meniere's disease) ![menieere](https://storage.katha.today/TLU4rLfqb8TtBC5EAutVosgE?id=623529) ഉൽചെവിയിലെ ഫ്ലൂയിഡ് ബാലൻസിൽ വരുന്ന വ്യതിയാനം കാരണമായി ഉണ്ടാകുന്ന രോഗമാണ് മിനിയേഴ്‌സ് രോഗം. ഫ്ലൂയിഡിന്റെ അളവ് വർദ്ധിച്ചു ചെവി നീർക്കുമിള പോലെ വീർക്കുന്നു. ഒരുപാട് സമയം ഇരുന്ന് പെട്ടന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറക്കമാണ് പ്രധാന ലക്ഷണം. ഈ രോഗിയിൽ തലവേദനയോടൊപ്പം ചെവിക്കുള്ളിൽ മൂളലും അനുഭവപ്പെടാറുണ്ട്. ഇരുപതിനും നാല്പതിനും ഇടക്ക് പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. ഭക്ഷണക്രമീകരണത്തിലെ മാറ്റമാണ് പ്രധനമായും ഇവർക്ക് നിർദ്ദേശിക്കാറുള്ളത്. പുളി അടങ്ങിയ തൈര്, വെണ്ണ, നാരങ്ങ, ഉപ്പ് ഇവയെല്ലാം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. #### 3. ചെവിയിലെ അണുബാധ ![ear infection](https://storage.katha.today/YJ7zjvuuM82VuPp9b9GJ87Zo?id=624490) സാധാരണ ജലദോഷം വരുമ്പോൾ ചെവിക്കുള്ളിൽ നീര് നിറയുന്നു. എന്നാൽ നമ്മളിൽ പലരും ഇത് പലപ്പോഴും കാര്യമാക്കാറില്ല. ഇങ്ങനെ വരുന്ന നീര് ചെവിക്കു ചുറ്റുമുള്ള ഞരമ്പിന്റെ ആവരണത്തിൽ അണുബാധ ഉണ്ടാക്കുന്നു. ഇത് ഞരമ്പിന്റെ സാധാരണ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും (vestibular nueritis ). മറ്റുചിലരിൽ ചെവിയിൽ മൊത്തമായി നീര് വന്നു നിറയുന്നു ( labyrinthitis). ഈ രോഗികൾക്ക് ഒരുപാട് സമയം നീണ്ടുനില്കുന്നതോ അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതോ ആയ തലകറക്കമാണ് ഉണ്ടാകാറുള്ളത്. കൂടാതെ ഛർദിയും ബാലൻസ് നഷ്ടപെടലും സംഭവിക്കാം. #### 4. സ്ട്രോക്ക് (stroke) ![stroke](https://storage.katha.today/ees5bMhJEtg19bC2dWJd5dgw?id=624493) തലച്ചോറിലെയോ ചെവിയിലെയോ ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവരിലാണ് കൂടുതലായും തലകറക്കവും അതുമായി ബന്ധപ്പെട്ട ബാലൻസ് പ്രശ്നങ്ങളും കണ്ടുവരുന്നത്. മൈഗ്രൈൻ, സ്ട്രോക്ക് തുടങ്ങിയ രോഗമുള്ളവരിലും ബാലൻസ് പ്രശ്നങ്ങളുണ്ടാവാം. സ്ട്രോക്കുള്ള രോഗികളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിൽക്കുന്നതിന്റെ ഫലമായി തലകറക്കവും അതുമായി ബന്ധപ്പെട്ട ബാലൻസ് പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. #### 5. അകൗസ്റ്റിക് ന്യൂറോമ (Acoustic Neuroma ) ![neuroma](https://storage.katha.today/2g6zvsWMgLh4G48dzdwa39Xf?id=624496) ഞരമ്പുകൾക്കുള്ളിൽ തീവ്രമല്ലാത്ത രീതിയിൽ വളരുന്ന ചെറിയ മുഴകളാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇങ്ങനെ ഞരമ്പുകൾക്കുള്ളിൽ മുഴകളുണ്ടാകുമ്പോൾ ആന്തരിക കർണ്ണത്തിൽ നിന്നു തലച്ചോറിലേക്ക് പോകുന്ന സംവേദനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി കേൾവി പ്രശ്നങ്ങളും ബാലൻസ് പ്രശ്നങ്ങളും ഉണ്ടാകുന്നു. ചെവിയിൽ മൂളൽ അനുഭവപ്പെടുന്നതും കേൾവിശക്തി നഷ്ടപ്പെടുന്നതും തന്നെയാണ് പ്രധാന ലക്ഷണം. വളരെ അപൂർവമായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത്. #### 6. തലയുടെ പരിക്ക്‌ ![head injury](https://storage.katha.today/MdARuKbNY1Hdm6PxZpF2hKKB?id=624497) തലയ്ക്കേൽക്കുന്ന ചില പരിക്കുകൾ അല്ലെങ്കിൽ ക്ഷതങ്ങൾ ഒക്കെ കാരണവും ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൃത്യമായ രോഗ നിർണ്ണയവും അതിന് അനുസരിച്ചുള്ള ചികിത്സാരീതിയുമാണ് കൈക്കൊള്ളേണ്ടത്. #### 7. ചലന രോഗം ![balance ear](https://storage.katha.today/D6No5dm8kXSgufiH3U8M4HRu?id=624544) യഥാർത്ഥ ചലനവും നാം പ്രതീക്ഷിക്കുന്ന ചലനവും തമ്മിലുള്ള വ്യതാസം മൂലമാണ് ചലന രോഗം ഉണ്ടാകുന്നത്. കാർ യാത്ര, വിമാന യാത്ര, കടൽ യാത്ര, സാഹസിക സഞ്ചാരങ്ങൾ പോലെയുള്ളവ നടത്തുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന തലകറക്കമാണിത്. മൈഗ്രേൻ ഉള്ള രോഗികളിൽ സാധാരണ ആയി ചലന രോഗം കണ്ടുവരുന്നു. ഇത്തരം യാത്രകളിൽ തല നിശ്ചലമായി പിടിക്കുന്നതും പുറകിലേക്ക് ചാരി കിടക്കുന്നതും തലകറക്കത്തിന്റെ തീവ്രത കുറയ്ക്കുന്നു. ## രോഗനിർണ്ണയം കേൾവി സംബന്ധമായ തകരാറുകളോ ബാലൻസ് നഷ്ടപെടുന്ന അവസ്ഥയോ ശ്രദ്ധയിൽപെട്ടാൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതുണ്ട്. രോഗി ഡോക്ടർക്ക് നൽകുന്ന കൃത്യമായ രോഗവിവരണത്തിലൂടെ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചു മാറ്റാവുന്നവയാണ് മിക്ക ബാലൻസ് പ്രശ്നങ്ങളും. ഒരു രോഗിയിൽ തലകറക്കം നിലനിൽക്കുന്നതിന്റെ ദൈർഘ്യം മനസ്സിലാക്കി തലകറക്കത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താം. സെക്കന്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന തലകറക്കം ഉണ്ടാകാം. ആന്തരകർണത്തിൽ ഉണ്ടാകുന്ന തകരാറുകൾ, ചെവിയിലെ നീർക്കെട്ട്, അണുബാധ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. തലച്ചോറിലെ സെറിബെല്ലം എന്ന ഭാഗത്തുണ്ടാകുന്ന തകരാറുകളും ഇതിന് കാരണമായേക്കാം. തലകറങ്ങുമ്പോൾ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നതിനുള്ള സാധ്യത അവഗണിക്കരുത്. അതിനാൽ കൃത്യമായ കാരണം കണ്ടെത്തി ചികിൽസിക്കേണ്ടത് അനിവാര്യമാണ്‌. ബാലൻസ് പ്രശ്നം അനുഭവിക്കുന്നയാൾ നിരവധി പരിശോധനകൾക്ക് വിധേയമാകേണ്ടതായിട്ടുണ്ട്. ബാലൻസ് നഷ്ടപെടുന്നതിന്റെ പ്രധാന കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ പരിശോധനകൾ നടത്തുന്നത്. രക്തപരിശോധന, കേൾവി പരിശോധന, കണ്ണിലെ പേശിയുടെ ചലനം അളക്കുന്ന പരിശോധന, തലച്ചോറിന്റെയും അതുമായി ബന്ധപ്പെട്ട ഞരമ്പുകളുടെയും പ്രവർത്തനം മനസ്സിലാക്കുന്നതിനായുള്ള എം ആർ ഐ അല്ലെങ്കിൽ സി ടി സ്കാനുകൾ തുടങ്ങിയ പരിശോധനകൾക്ക് ഇവർ വിധേയമാകേണ്ടതായിട്ടുണ്ട്. `_BANNER_` **ബാലൻസ് പ്രശ്നം ചികിത്സിച്ചു മാറ്റാം** ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ചിലരിൽ ഹാനികരമായ പ്രതികരണമാണ് ഉണ്ടാക്കുക. അതിന്റെ ഫലമായി ബാലൻസ് നഷ്ടപ്പെടുന്നതായോ തലകറക്കം ഉള്ളതായോ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്. നിർദ്ദേശിക്കപ്പെട്ട മരുന്നിന്റെ ഡോസിൽ മാറ്റം വരുത്തുകയോ പകരം മറ്റൊന്ന് നിർദ്ദേശിക്കുകയോ ചെയ്യപ്പെടാം. ബി പി പി വി ഉള്ളവർക്ക് സുരക്ഷിതമായ ഒരു ചികിത്സാരീതിയാണ് എപ്ലേ മനുവർ. അർദ്ധവൃത്താകൃതിയിലുള്ള കനാലിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന കാൽസ്യം കണികകളെ അതിന്റെ യഥാർത്ഥ സ്ഥാനത്തു എത്തിക്കാൻ സഹായിക്കുന്ന ഒരു ശാരീരിക പ്രവർത്തനമാണിത്. ഒരു ഡോക്ടറുടെ സഹായത്തോടെ ഇവ പഠിച്ചെടുക്കാവുന്നതാണ്. ചെവിയിൽ അണുബാധയോ നീർക്കെട്ടോ ഉള്ളവർക്ക് ബാലൻസ് നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനെ വൈദ്യസഹായം തേടാം. ആന്റിബയോട്ടിക്കുകളാണ് പൊതുവെ ഇത്തരം ആളുകൾക്ക് നിർദ്ദേശിക്കാറുള്ളത്. മിനിയേഴ്‌സ് രോഗം ചികിൽസിക്കുന്നതിനായി തലകറക്കത്തിനും ഓക്കാനത്തിനും ഉപയോഗിക്കുന്ന മരുന്നുകളാണ് ഡോക്ടർമാർ നൽകി പോരുന്നത്. കുത്തിവെയ്പുകളോ അല്ലെങ്കിൽ ചെവിയിൽ പ്രത്യേക സമ്മർദ്ദം നൽകുന്ന ഒരു സാങ്കേതിക വിദ്യ കൊണ്ടും ഇതിന്റെ കാഠിന്യം കുറയ്ക്കാം. ജീവിതരീതികൾ മിനിയേഴ്‌സ് രോഗത്തിന് കാരണമായി പറയാറുണ്ടെങ്കിലും ഇതിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുകവലി, മദ്യപാനം, അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണം, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. മേൽപറഞ്ഞ ചികിത്സകളൊന്നും ഫലിക്കാത്ത പക്ഷം ശസ്ത്രക്രിയ തന്നെയാവും ഏക മാർഗ്ഗം. ബാലൻസ് പ്രശ്നമുള്ളവർ സ്ഥിരമായി ശീലിക്കേണ്ട ചില വ്യായാമമുറകളുണ്ട്. ചെവിയുടെ മാത്രമായ വ്യായാമങ്ങൾ ശീലമാക്കുന്നത് നല്ലതായിരിക്കും. കൂടാതെ കണ്ണ്, തല, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങൾക്ക് ഇരുന്ന് കൊണ്ട് ചെയ്യാൻ പറ്റുന്ന പ്രത്യേക വ്യായാമങ്ങൾ ഉണ്ട്. ഒരു കസേരയിൽ ഇരുന്ന്കൊണ്ട് കണ്ണ് കൊണ്ട് മുകളിലേക്കും താഴേക്കും നോക്കുക, കണ്ണു കൊണ്ട് ഇരുവശങ്ങളിലേക്കും നോക്കുക, രണ്ട് കണ്ണുകളും ഉപയോഗിച്ചു മൂക്കിനെ സൂക്ഷ്മതയോടെ നോക്കുക തുടങ്ങിയവ കണ്ണിന്റെ വ്യായാമങ്ങളിൽ പെട്ടവയാണ്. ഇരുന്നുകൊണ്ട് തലയെ മുകൾഭാഗത്തേക്കും കീഴ്‌ഭാഗത്തേക്കും ചലിപ്പിക്കുക, കഴുത്ത് വശങ്ങളിലേക്ക് തിരിക്കുക, തുടങ്ങിയവ തലയുടെയും കഴുത്തിന്റെയും വ്യായാമങ്ങളാണ്. കണ്ണടച്ചു കൊണ്ട് കസേരയിൽ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, ചലിക്കുന്ന വസ്തുകളിലേക്ക് കണ്ണിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്റ്റെപ് കയറി ഇറങ്ങുക തുടങ്ങിയവ ശീലമാക്കേണ്ട മറ്റു വ്യായാമങ്ങളാണ്. സ്ഥിരമായി അര മണിക്കൂർ നടക്കുന്നതും നല്ല രീതിയിൽ എട്ടു മണിക്കൂറോളം ഉറങ്ങുന്നതും ഈ രോഗത്തെ പ്രധിരോധിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അധികം തണുപ്പടിക്കാതെ തല ഇളകാതെ ശ്രദ്ധിക്കുക. ബാലൻസ് നഷ്ടപ്പെടുമ്പോൾ തലകറക്കം മൂലം പെട്ടന്ന് കുഴഞ്ഞുവീഴാതിരിക്കാൻ ചില മുൻകരുതലെടുക്കാവുന്നതാണ്. - മുഷ്ടി ചുരുട്ടി പിടിക്കുക - കാല് കുറുകെ പിണച്ചുവെക്കുകയൊ തുടകൾ തമ്മിൽ മുറുകെപ്പിടിക്കുകയോ ചെയ്യുക - തല ഹൃദയസ്ഥാനത്തിനും താഴെയായി കുമ്പിട്ട് ഇരിക്കുക. - എവിടെയെങ്കിലും പെട്ടന്ന് കിടക്കുന്നതും തലകറങ്ങി വീഴുമ്പോഴുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സഹായിക്കും. കാരണങ്ങൾക്ക് അടിസ്ഥാനമായി ബാലൻസ് പ്രശ്നം നിലനിൽക്കുന്നതിന്റെ ദൈർഘ്യത്തിലും തോതിലും മാറ്റമുണ്ടാകാം. ചിലത് താത്കാലികവും പെട്ടന്ന് ചികിൽസിച്ചു മാറ്റാവുന്നതുമാവാം. മറ്റു ചിലത് ദീർഘകാലം നിലനില്കുന്നവയാവാം. കാരണം അറിഞ്ഞു ചികിത്സിക്കൽ തന്നെയാണ് ഏക പോംവഴി. Oct 2, 2022 ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾ പുരുഷന്മാരൊടൊപ്പം എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും ശാരീരികമായി പല പ്രതിബന്ധങ്ങളും സ്ത്രീകൾ നേരിടേണ്ടിവരുന്നുണ്ട്. ആർത്തവവും, പ്രസവവും സ്ത്രീകളെ സംബന്ധിച്ച് വളരെ അധികം ശാരീരിക വിഷമതകൾ അനുഭവിക്കുന്ന അവസരമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവകാലം (Menstruation) അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ ശാരീരിക പ്രക്രിയയുടെ ഭാഗമായി സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിനാൽ തന്നെ സ്ത്രീകൾ പോഷകപ്രദമായ ആഹാരം (Nutritious Food) ശീലമാക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീ ശരീരത്തിന് (Women's Body) ആർത്തവ സമയങ്ങളിലും അല്ലാതെയും നൽകേണ്ട പരിചരണത്തെ കുറിച്ച് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം എന്താണെന്ന് നോക്കാം. ആർത്തവം മൂലം എല്ലാ മാസങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിൽ പോലും ഈ സമയങ്ങളിൽ കൂടുതൽ പരിചരണം ആവശ്യമാണ്. ആർത്തവത്തിന് മുൻപും ആർത്തവത്തിന് ശേഷവും സ്ത്രീകൾ ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുണ്ട്. ഈ സമയങ്ങളിൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പുറമെ ആർത്തവ സമയങ്ങളിലെ വയറു വേദന, തലവേദന, നടുവേദന, ക്ഷീണം, വയറു വീർക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാനും ആരോഗ്യകരമായ ഭക്ഷണരീതി ഗുണം ചെയ്യും. ഇതിനായി ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന മാർഗങ്ങൾ പരിശോധിക്കാം. ആർത്തവം ഉണ്ടാകുന്നതിനു ഒരാഴ്ച മുൻപ് തന്നെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വർദ്ധിക്കുന്നു. ഇതോടെ ശരീരത്തിലെ FSH (ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ), LH (ല്യൂട്ടിനൈസിംഗ് ഹോർമോൺ) എന്നിവ കുറയുന്നു. ഈ കാലയളവിലാണ് സ്ത്രീകളിൽ പിഎംഎസ് അഥവാ പ്രീമെൻസ്ട്രൽ സിൻഡ്രോം കണ്ടു വരുന്നത്. ഈ അവസ്ഥയിൽ സ്ത്രീകൾക്ക് ക്ഷീണം, ദേഷ്യം, ഇഷ്ടപെട്ട ഭക്ഷണത്തോടുള്ള ആസക്തി, മാനസികാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനം എന്നീ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശം ഇങ്ങനെയാണ്. നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ചീര, ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം, പരിപ്പ്, ടോഫു, പയർ, ബീൻസ്, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.ആർത്തവം ആരംഭിക്കുമ്പോൾ ഭൂരിഭാഗം സ്ത്രീകൾക്കും കഠിനമായ വയറു വേദനയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ശരീര വേദന ഒഴിവാക്കാനും ഊർജം നില നിർത്താനും പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക. ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ധാന്യങ്ങൾ, കൊഴുപ്പുള്ള മത്സ്യം, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചൂടുള്ള കുരുമുളക് ചായ അല്ലെങ്കിൽ ഇഞ്ചി ചായ വേദനകളിൽ നിന്നും പരിഹാരം കാണാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക. ![fruits](https://storage.katha.today/XsRo6AB6fkFkrUh7AgnCn34h?id=586985) ആർത്തവത്തിന് ശേഷം മൂന്നു മുതൽ ഏഴു ദിവസം വരെ നീണ്ടു നിൽക്കുന്ന ആർത്തവത്തിനു ശേഷം ഫോളികുലാർ ഘട്ടത്തിൽ ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നു. ആർത്തവം തുടങ്ങി 14-ാം ദിവസം ശരീരത്തിൽ അണ്ഡോത്പാദന പ്രക്രിയ ആരംഭിക്കുന്നു. ഈ സമയം പോഷകാഹാരം പ്രധാനമാണ്. അതിനായി വൈറ്റമിൻ ബി, കാൽസ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാം. പയർവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ മുതലായവ കഴിക്കുക. ഓട്‌സ്, ബ്രൗൺ റൈസ്, പഴങ്ങൾ, നാരുകളുള്ള പച്ചക്കറികൾ, പയർ, സ്ട്രോബെറി, ഫ്ളാക്സ് സീഡ്, പരിപ്പ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക,ഉപ്പിന്റെ അമിത ഉപയോഗം ഒഴിവാക്കുക. ഇത് നീർക്കെട്ടിനു കാരണമാകുന്നു. എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതും ഒഴിവാക്കുക. കാരണം ഇത് ആമാശയത്തെ അസ്വസ്ഥമാക്കും.തൈര് - ഇത് കാൽസ്യത്തിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. ഇത് നിങ്ങളുടെ പേശികളെ വിശ്രമിക്കാനും പ്രീമെൻസ്ട്രൽ സിൻഡ്രോം കുറയ്ക്കാനും കഴിയും. നിങ്ങൾക്ക് ഒരു ഗ്ലാസ് മോര്, അല്ലെങ്കിൽ ഒരു തൈര് പാത്രം, അണ്ടിപ്പരിപ്പും പഴങ്ങളും കഴിക്കാം. `_BANNER_` ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയ നട്‌സും വിത്തുകളും. ആർത്തവ സമയത്ത് നിങ്ങളുടെ നിയന്ത്രിക്കാൻ അവ സഹായിക്കും.വാഴപ്പഴം കഴിക്കുക, കാരണം അവയിൽ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടങ്ങളും വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ സമയത്ത് നിങ്ങളുടെ മാനസികാവസ്ഥ സുഖകരം ആക്കുന്നു.തൈരിലോ, പഴങ്ങളിലോ ഫ്ലാക് സീഡ് ചേർത്ത് കഴിക്കുക. ചീര, കാബേജ്, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികളിൽ ഇരുമ്പിന്റെയും നാരുകളുടെയും അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ധാരാളം വെള്ളം കുടിക്കുക. നാരങ്ങവെള്ളം, കുക്കുമ്പർ എന്നിവ കഴിക്കാൻ ശ്രമിക്കുക മധുരക്കിഴങ്ങ്, മത്തങ്ങ, പയറ്, ഉരുളക്കിഴങ്ങ്, പ്രോസസ്സ് ചെയ്യാത്ത ഓട്സ് എന്നീ കാർബോഹൈഡ്രേറ്റുകളുള്ള ഭക്ഷണങ്ങളിൽ മൂന്നോ അതിലധികമോ പ്രകൃതിദത്ത പഞ്ചസാരയും നാരുകളാലും സമ്പന്നമാണ്. ഇവയിൽ ഇൻസുലിൻ അളവ് മിതമായ വർദ്ധനവ് മാത്രമേ ഉണ്ടാകൂ, ഇത് നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രണത്തിലാക്കൻ സഹായിക്കും. ![jeerakam](https://storage.katha.today/35P4qfAwRvSY2CAhLzmrdsLE?id=586984) പെരും ജീരകം നിങ്ങളുടെ ആർത്തവ വേദന നിങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെങ്കിൽ, പെരുംജീരകം വിത്ത് പരീക്ഷിക്കുക. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, ഇത് വേദനസംഹാരികളായി പ്രവർത്തിക്കും. പെരുംജീരകം വിത്തുകൾക്ക് പേശികളെ ശമിപ്പിക്കുന്ന ചില ഗുണങ്ങളുണ്ട്, അവ മാസത്തിലെ അസുഖകരമായ ദിവസങ്ങളിൽ ഉപയോഗപ്രദമാണ്. പെരുംജീരകം മുഴുവൻ വറുത്ത് ഉണക്കി ഭക്ഷണത്തിന് ശേഷമോ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴോ കഴിക്കാം. അല്ലെങ്കിൽ, നിങ്ങൾക്ക് കുറച്ച് പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്ത ശേഷം വെള്ളം കുടിക്കാം. ![pineapple](https://storage.katha.today/MnvDUQ5C9zVDrNENNiY24eaf?id=586983) പൈനാപ്പിൾ - നിങ്ങൾക്ക് ആർത്തവ വേദന അനുഭവപ്പെടുമ്പോൾ. പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിൾ ഒരു പ്രകൃതിദത്ത മസിൽ റിലാക്സന്റായി കണക്കാക്കപ്പെടുന്നു. ആർത്തവസമയത്തെ വേദനയും ബു²ദ്ധിമുട്ടും കുറയ്ക്കാൻ പൈനാപ്പിൾ ജ്യൂസ് ധാരാളം കുടിക്കുക. ഒരു പൈനാപ്പിൾ സാലഡ് ഉണ്ടാക്കുക അല്ലെങ്കിൽ നിങ്ങളുടെ പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി പൈനാപ്പിൾ ജ്യൂസ് ഉൾപ്പെടുത്തുക. ![walnut](https://storage.katha.today/9j4P82FZxUCwGT8roje7JRBp?id=586982) ഓർമശക്തി വർധിപ്പിക്കാൻ നല്ലതെന്നു കരുതപ്പെടുന്ന വാൽനട്ട് ആർത്തവ വേദനയ്ക്കും നല്ലതാണ്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി, വേദന കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. പേശികളെ വിശ്രമിക്കാൻ സഹായിക്കുന്ന മഗ്നീഷ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ആർത്തവമുണ്ടാകുമ്പോൾ, എരിവും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക, പകരം ലഘുഭക്ഷണങ്ങൾ കഴിക്കുക, ദഹനപ്രശ്നങ്ങൾ ഒഴിവാക്കുക. ![enter image description here](https://storage.katha.today/AgvKBUdz3Ac9bWtegh1VJBPY?id=586981) ആർത്തവ സമയത്ത് പ്രഭാതഭക്ഷണം: ഒരു ഗ്ലാസ് പാൽ, ഒരു പുഴുങ്ങിയ മുട്ട, ഒരു വാഴപ്പഴം എന്നിവ കഴിക്കുക. സസ്യഭുക്കുകൾക്ക് സ്ട്രോബെറി പോലുള്ള പഴങ്ങളുള്ള ഓട്സ് കഞ്ഞി തിരഞ്ഞെടുക്കാം. ആർത്തവ സമയത്ത് ഉച്ചഭക്ഷണം: നിങ്ങളുടെ ഉച്ചഭക്ഷണം ചോറും, ഗ്രിൽ ചെയ്ത പച്ചക്കറികളോടുകൂടിയ ചിക്കൻ, ഒരു കപ്പ് തൈരും ആകാം. സസ്യഭുക്കുകൾക്ക് ചീര-കോട്ടേജ് ചീസ് (പാലക്-പനീർ) കറിക്കൊപ്പം ബ്രൗൺ റൈസിനൊപ്പം ദാൽ കഴിക്കാം. ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട് ആർത്തവ സമയത്ത് കഴിക്കേണ്ട സ്നാക്ക്സ്: വാൽനട്ട്, സാധാരണ പാൽ ചായയ്ക്ക് പകരം ഇഞ്ചി, കുരുമുളക്, തേൻ ചായ എന്നിവ പരീക്ഷിക്കുക. ആർത്തവസമയത്ത് കഴിക്കാവുന്ന അത്താഴം: സസ്യാഹാരികൾക്ക് അത്താഴം 3-4 മൾട്ടിഗ്രെയിൻ ചപ്പാത്തിയോ സോയ കറിയോ ആകാം. നോൺ വെജിറ്റേറിയൻമാർക്ക് ചോറിനൊപ്പം ഗ്രിൽ ചെയ്ത മത്സ്യം തിരഞ്ഞെടുക്കാം ആർത്തവ സമയത്ത് കഴിക്കാൻ ഡെസേർട്ട്: ഡെസേർട്ടിനായി ഒരു ബാർ ഡാർക്ക് ചോക്ലേറ്റ് കഴിക്കുക അല്ലെങ്കിൽ ലൈറ്റ് ഫ്രൂട്ട് സാലഡ് കഴിക്കുക. ആർത്തവ സമയത്ത് ബ്ലീഡിങ്ങ് കൂടുതൽ ആണെങ്കിൽ പീനട്ട് ബട്ടർ, തൈര്, ഉണക്കിയ പഴങ്ങൾ, പരിപ്പ് എന്നിവ കഴിക്കാം. നിങ്ങളുടെ ആർത്തവ സമയത്ത് നിങ്ങൾക്ക് ധാരാളം രക്തം നഷ്ടപ്പെടുന്നതിനാൽ, വിളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ചുവന്ന മാംസം, കോഴി, കടൽ ഭക്ഷണം, ഇലക്കറികൾ, അല്ലെങ്കിൽ ഉറപ്പുള്ള ധാന്യങ്ങൾ എന്നിവയും കഴിക്കാൻ ശ്രമിക്കുക. ![dark chocolate](https://storage.katha.today/FyhQqCXW7nxkYfgzq3d6JrTA?id=586980) ഡാർക്ക് ചോക്ലേറ്റ് - ആർത്തവ സമയത്ത് പെട്ടെന്ന് ഒരു റിലാക്സേഷനുവേണ്ടി കഴിക്കാവുന്ന ഒരു ലഘുഭക്ഷണമാണ്. ഈ സമയത്ത് ധാരാളം മധുരം കഴിക്കാനുള്ള ആഗ്രഹം എല്ലാ സ്ത്രീകളിലും ഉള്ള ഒരു പൊതു സ്വഭാവമാണ്. 70% കൊക്കോയിൽ കൂടുതലുള്ള ഒരു ഡാര്ക്ക് ചോക്ലേറ്റ് ബാറിൽ മഗ്നീഷ്യം ധാരാളം ഉള്ളതിനാൽ പേശികളെ ശാന്തമാക്കുന്നതിനും വിശ്രമിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. കറുവപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറിസ്പാസ്മോഡിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, അതായത് ഇത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ചായ, ഓട്‌സ് അല്ലെങ്കിൽ വറുത്ത പച്ചക്കറികളിൽ ഇത് ചേർത്തു കഴിക്കുക. ![peanut buter](https://storage.katha.today/Yi8FhPSSGNVCbieVWa1J1jk9?id=586979) പീനട്ട് ബട്ടർ - ധാരാളം വൈറ്റമിർ ഈ അടങ്ങിയിട്ടുണ്ട്. നിലക്കടല വറുത്ത്, വെണ്ണയും ചേർത്ത് മിക്സ് ചെയ്ത് പീനട്ട് ബട്ടർ ഉണ്ടാക്കി കഴിക്കാവുന്നതാണ്. ![curd](https://storage.katha.today/Hyewu3wpzNELC31R3uDiXW3T?id=586978) തൈര് – കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് തൈര്. ആർത്തവ സമയത്ത് ഏറെ പേരിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് മലബന്ധം. തൈര് കഴിക്കുന്നത് ഇത് തടയാൻ സാധിക്കുന്നു. ![tulsi](https://storage.katha.today/4KueFYqUTPG4347SNvCGgVfD?id=586977) തുളസി - തുളസിയിൽ കഫീക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ആർത്തവവുമായി ബന്ധപ്പെട്ട വേദനയെ ചെറുക്കുന്ന പ്രകൃതിദത്ത വേദനസംഹാരിയാണ്. തുളസി (ബേസിൽ) ചേർത്ത വാൽനട്ട് പാസ്ത, പച്ചക്കറികളിലും ഇത് ചേർത്താൽ നല്ല രുചി ഉണ്ടായിരിക്കും. ഈ ഭക്ഷണ പദാർത്ഥങ്ങളുടെ സ്ഥിരമായ ഉപഭോഗം നിങ്ങളെ സുവർണ്ണ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ആർത്തവകാലം തരണം ചെയ്യുന്നതിന് ഉപയോഗപ്രദമായ ഏതാനും ഭക്ഷണക്രമങ്ങളാണ് ഇവയെല്ലാം. Sep 21, 2022 മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ ഈ ലോകം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യനും വളരെ വേഗത്തിൽ തന്നെ മുന്നോട്ടു പോകേണ്ടി വരുന്നു.വേഗത കൂടിയുള്ള ഈ ഓട്ടത്തിൽ സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണ് സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം (മാനസിക സമ്മർദ്ദം). ഈ കാലഘട്ടത്തിൽ മാനസികപിരിമുറുക്കം അനുഭവിക്കാത്തവർ വിരളമായിരിക്കും. കാരണങ്ങൾ എന്തുമാകട്ടെ, ആ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷ നേടാനും എല്ലാവരും ആഗ്രഹിക്കുന്നു. അതിനുള്ള വഴികൾ തേടുന്നു. മാനസിക പിരിമുറുക്കം നേരിടാൻ ചിലർ സംഗീതം കേൾക്കും. ചിലർ പുസ്തകം വായിക്കും. അങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ചില വഴികൾ ശാസ്ത്രജ്ഞന്മാരും ചിന്തകരും കൂടി കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാനുള്ള വഴികൾ അടങ്ങിയ പത്ത് നല്ല പുസ്തകങ്ങൾ ആണ് താഴെ പരിചയപ്പെടുത്തുന്നത്. ## 1. ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ് - ഡേൽ കാർണെഗി ![How to Stop Worrying and Start Living](https://storage.katha.today/vAiMnpxvbVRaHWUcXLsfg7Dd?id=364053 "How to Stop Worrying and Start Living") ജീവിത വിജയത്തിൻ്റെ പുസ്തകങ്ങളിൽ രാജാവായി വിചാരിക്കുന്ന പുസ്തകമാണ് ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ്. എഴുത്തുകാരനും അധ്യാപകനുമായ ഡേൽ കാർണെഗിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. 1948-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പുതിയ പതിപ്പുകൾ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട് എന്നത് ഈ പുസ്തകത്തിൻ്റെ മഹത്വത്തെ വിളിച്ചോതുന്നു. വായനക്കാരനെ കൂടുതൽ ആസ്വാദ്യകരവും സംതൃപ്തവുമായ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. തങ്ങളെ മാത്രമല്ല ചുറ്റുമുള്ളവരെക്കുറിച്ചും കൂടുതൽ ബോധവാന്മാരാക്കാൻ ഈ പുസ്തകം സഹായിക്കുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും എങ്ങനെ ജീവിതം ആസ്വാദ്യകരമാക്കാം എന്നും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഡേൽ കാർണെഗിയുടെ വാക്കുകളിൽ, ന്യൂയോർക്കിലെ ഏറ്റവും അധികം അസന്തുഷ്ടരായ കുട്ടികളിൽ ഒരാളായിരുന്നു അദ്ദേഹം എന്നും അതിനാലാണ് മനുഷ്യർക്ക് ജീവിതത്തിലെ സ്ഥാനം മനസ്സിലാക്കി കൊടുക്കാനും, മനക്ലേശം അനുഭവിക്കാതെ ജീവിക്കാനും പഠിപ്പിക്കുന്ന ഈ പുസ്തകം എഴുതാൻ തീരുമാനിച്ചത്. നിരവധി മനുഷ്യരുമായി അഭിമുഖം നടത്തി അവരുടെ അനുഭവങ്ങളെ പഠിച്ച് നിരവധി സത്യ കഥകളിലൂടെയാണ് കാർണെഗി ജീവിതം രസകരമാക്കാനുള്ള വഴികൾ ഈ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/8175993952/ ഈ പുസ്തകത്തിൻ്റെ മലയാള പരിഭാഷയും വിപണിയിൽ ലഭ്യമാണ് : https://www.indulekha.com/manaklesamillathe-jeevikkunnathengane-dale-carnegie-how-to-stop-worrying-and-start-living ## 2. വൈ സീബ്രാസ് ഡോണ്ട് ഗെറ്റ് അൾസേഴ്‌സ് - റോബർട്ട് എം സപോൾസ്കി ![Why Zebras Don't Get Ulcers](https://storage.katha.today/nP4B1dEPbZ7LjH2hPwSMy4wr?id=364056 "Why Zebras Don't Get Ulcers") ഈ പുസ്തകത്തിൻ്റെ രസകരമായ തലക്കെട്ട് വായിക്കുമ്പോൾ തന്നെ നമ്മുടെ പിരിമുറുക്കം മാറി മുഖത്ത് ഒരു പുഞ്ചിരി വിടരും. ഈ പുസ്തകത്തിൻ്റെ പുറം ചട്ടയിൽ തന്നെ "മനക്ലേശം മൂലമുള്ള രോഗങ്ങൾക്കും, മനക്ലേശത്തിനെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനുമുള്ള മികച്ച മാർഗദർശി" എന്ന് എഴുതിവച്ചിരിക്കുന്നു. അത് തന്നെയാണ് ഈ പുസ്തകവും. 1994-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ആയ റോബർട്ട് എം സപോൾസ്‌കി ആണ്. ഒരു ബായോളജിസ്റ്റ് എഴുതിയത് കൊണ്ടുതന്നെ ഈ പുസ്തകം കൂടുതൽ വിദ്യാഭ്യാസപരമായി രചിക്കപ്പെട്ടിരിക്കുന്നു. സപോൾസ്കിയുടെ വിശദീകരണത്തിൽ : നാം വിഷമിക്കുമ്പോഴോ സമ്മർദ്ദം അനുഭവിക്കുമ്പോഴോ ഒരു സാധാ മൃഗത്തിനുണ്ടാകുന്ന ശാരീരിക പ്രതികരണങ്ങളെ മനുഷ്യരിലും ഉണ്ടാകുന്നുള്ളൂ. പക്ഷേ, മൃഗങ്ങളെപ്പോലെ യുദ്ധത്തിലൂടെയോ ഒടിമാറുന്നതിലൂടെയോ നമ്മൾ ആ സംഘർഷം പരിഹരിക്കുന്നില്ല. കാലക്രമേണ ഈ സമ്മർദ്ദ പ്രതികരണങ്ങൾ നമ്മെ രോഗികളാക്കുന്നു. നർമ്മത്തിൻ്റെയും പ്രായോഗിക ഉപദേശത്തിൻ്റെയും ഭാഷയിലൂടെ ഗവേഷണവും സംയോജിപ്പിച്ച് നീണ്ടുനിൽക്കുന്ന സമ്മർദ്ദത്തിലൂടെ വിഷാദം, അൾസർ, ഹൃദ്രോഗം എന്നിവ വരുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു നമ്മുടെ സമ്മർദ്ദ പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആവശ്യ മാർഗനിർദേശങ്ങളും ഈ പുസ്തകം തരുന്നുണ്ട്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0805073698 ## 3. ദ അപ്‌സൈഡ് ഓഫ് സ്ട്രെസ്സ് - കെല്ലി മക്ഗോണിഗൽ ![The Upside of Stress](https://storage.katha.today/fwHyXka1KtV5H8zaur7Zu1Wh?id=364054 "The Upside of Stress") 2015-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മാനസിക പിരിമുറുക്കത്തെ മറ്റൊരു രാത്രിയിൽ കാണാൻ ശ്രമിക്കുന്നു. അപ്‌സൈഡ് സ്ട്രെസ്സിൻ്റെ രചയിതാവ് സ്‌റ്റൻഫോഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപികയും ഹെൽത്ത് സൈക്കോളജിസ്റ്റുമായ കെല്ലി മക്ഗോണിഗൽ ആണ്. മാനസിക പിരിമുറുക്കം മോശമല്ല എന്നതാണ് കെല്ലി മക്ഗോണിഗൽ ഈ പുസ്തകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. സമ്മർദ്ദം ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, അത് വളരാനും കൂടുതൽ പ്രതിരോധശേഷിയുള്ളവരാകാനും നമ്മെ സഹായിക്കുമെന്ന് കെല്ലി പറയുന്നു. ഒരാൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനും വ്യക്തിബന്ധങ്ങളെ ദൃഢമാക്കാനും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടാനുള്ള കഴിവു വർദ്ധിപ്പിക്കാനും സമ്മർദ്ദം എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് കെല്ലി തൻ്റെ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1101982934 `_BANNER_` ## 4. ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് - റിച്ചാർഡ് കാൾസൺ ![Don't Sweat the Small Stuff and It's All Small Stuff](https://storage.katha.today/NJRfd8Hkg1V7ASGg8Nug85ax?id=364057 "Don't Sweat the Small Stuff and It's All Small Stuff") നിങ്ങളുടെ ജീവിതം നശിപ്പിക്കുകയോ അല്ലെങ്കിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽ മനക്ലേശം അനുഭവിച്ചിട്ട് കാര്യമില്ല. അതാണ് 1997-ൽ പുറത്തിറങ്ങിയ ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് എന്ന ഈ പുസ്തകത്തിൻ്റെ ആശയം. ഈ പുസ്തകത്തിൻ്റെ രചയിതാവായ റിച്ചാർഡ് കാൾസൺ എഴുത്തുകാരനും, സൈക്കോ തെറാപ്പിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറുമാണ്. ഓരോ താളുകളിലും പിരിമുറുക്കം കുറയ്ക്കാനുള്ള വിശദമായ മാർഗ്ഗങ്ങൾ കുത്തിനിറയ്ക്കുന്നതിന് പകരം കാൾസൺ ലളിതമായ ഉപദേശങ്ങൾ കൊണ്ട് പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ആർക്കും വരുത്താൻ കഴിയുന്ന ചെറിയ ദൈനംദിന മാറ്റങ്ങൾ ആണ് ഉപദേശങ്ങൾ ആയിട്ട് പേജുകളിൽ ഉള്ളത്. ഓരോ നല്ല മാറ്റവും നിങ്ങളുടെ ജീവിതത്തെ അൽപ്പം ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നു. സമ്മർദത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് പറഞ്ഞു തരുന്നതിനാൽ, പ്രത്യേകിച്ച് സമ്മർദപൂരിതമായ ജീവിതത്തിലൂടെ കടന്നു പോകുന്നവർക്ക് കയ്യിൽ കരുതാവുന്ന മികച്ച പുസ്തകമാണ് ഇത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0786881852 ## 5. എ മൈൻഡ് ഫുൾനസ് ബേസ്ഡ് സ്ട്രെസ്സ് റിഡക്ഷൻ വർക്ക്ബുക്ക് - ബോബ് സ്റ്റാൾ, എലീഷ ഗോൾഡ്സ്റ്റെയിൻ ![A Mindfulness-Based Stress Reduction Workbook](https://storage.katha.today/eBFtGyXCG1CKtUu9n7pAgxC3?id=364058 "A Mindfulness-Based Stress Reduction Workbook") നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്മർദ്ദവും വേദനയും ഏറെക്കുറെ ഒഴിവാക്കാനാവാത്തതാണ്; അവ മനുഷ്യാവസ്ഥയുടെ ഭാഗമാണ്. ഈ സമ്മർദ്ദം പലപ്പോഴും നമ്മെ പ്രകോപിതരാക്കും, പിരിമുറുക്കം അനുഭവിപ്പിക്കും. ജീവിതത്തെ നല്ല രീതിയിൽ നിലനിർത്തുക എന്നത് സമ്മർദ്ദത്തോട് നിരാശയും സ്വയം വിമർശനത്താലും പ്രതികരിക്കുക എന്നതല്ല, മറിച്ച് നമ്മുടെ മനസ്സിനെയും ശരീരത്തിനെയും കുറിച്ചുള്ള ബുദ്ധിപൂർവ്വവും വിവേചനരഹിതവുമായ അവബോധത്തോടെയാണെന്ന് ഈ പുസ്തകം പറയുന്നത്. 2010-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് ബോബ് സ്റ്റാളും എലീഷ ഗോൾഡ്സ്റ്റെയിനും ചേർന്നാണ്. മൈൻഡ്ഫുൾനെസ് ബേസ്ഡ് സ്ട്രെസ് റിഡക്ഷൻ (എംബിഎസ്ആർ) സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള വളരെ ജനപ്രിയമായ ഒരു രീതിയാണ്. ഇത് ക്ലിനിക്കലായി പരീക്ഷിക്കുകയും ലോകമെമ്പാടുമുള്ള ക്ലിനിക്കുകളും ക്ലാസുകളിലും പഠിപ്പിക്കുകയും ചെയ്യുന്നു. രചയിതാക്കളിൽ ഒരാളായ ബോബ് സ്റ്റാൾ ആണ് എംബിഎസ്ആർ-ൻ്റെ ഉപജ്ഞാതാവ്. ഈ ശക്തമായ രീതി സ്ട്രെസ്സിനെ കൈകാര്യം ചെയ്യുന്ന രീതി മാറ്റാൻ ഇന്ന് എങ്ങനെ ജീവിക്കണം എന്നത് പഠിപ്പിച്ചു തരുന്നു. ഈ വർക്ക്ബുക്ക് വളരെ പ്രായോഗികവും പ്രവർത്തന അധിഷ്ഠിതവുമായ പരിശീലനമാണ് നൽകുന്നത്. സമ്മർദ്ദത്തെ നേരിടാൻ മൈൻഡ്ഫുൾനസ് രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം വളരെ ഗുണപ്രദമായിരിക്കും. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0369356454/ ## 6. ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ - എമിലി നഗോസ്ക്കി, അമേലിയ നഗോസ്ക്കി ![The Secret to Unlocking the Stress Cycle](https://storage.katha.today/rhuN7bE9q3wd9huQSvfpESgW?id=364059 "The Secret to Unlocking the Stress Cycle") അമേരിക്കൻ ഗവേഷകയായ എമിലി നാഗോസ്ക്കിയും എഴുത്തുകാരിയും അധ്യാപികയുമായ അമേലിയ നഗോസ്ക്കിയും ചേർന്ന് എഴുതി 2019 മാർച്ചിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ. സ്ത്രീപക്ഷം നിൽക്കുന്ന പുസ്തകമാണ് ഇത്. കൂടുതലായി സ്ത്രീകളെ ബാധിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ ദൂരീകരിക്കുന്നതിന് മുൻഗണന കൊടുക്കുന്നതാണ് ഈ പുസ്തകം. പുരുഷൻമാരേക്കാൾ വ്യത്യസ്തമായി സ്ത്രീകൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും കൂടുതൽ സന്തോഷകരമായ ജീവിതം നയിക്കാനും സ്ത്രീകളെ സഹായിക്കുന്നതിന് ലളിതവും ശാസ്ത്രാധിഷ്ഠിതവുമായ ഒരു പദ്ധതിയും നൽകുന്നു. സ്ത്രീകളുടെ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാൻ വേണ്ടിയുള്ള ഉത്തമ പുസ്തകമാണ് ഇത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1984818325/ ## 7. മൈൻഡ്ഫുൾനസ് ഫോർ സ്ട്രെസ്സ് മാനേജ്മെൻ്റ് - ഡോ. റോബർട്ട് ഷാച്ചർ ![Mindfulness for Stress Management](https://storage.katha.today/786FsgCmv1n7xz97Q3Fv7Zjg?id=364063 "Mindfulness for Stress Management") കുടുംബം, രക്ഷാകർതൃത്വം, ജോലി, ജീവിത സമ്മർദ്ദങ്ങൾ എന്നിവയുൾപ്പെടെ പല തരത്തിലുള്ള സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് 50 ശാസ്ത്ര-പിന്തുണയുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളിലൂടെ ഡോ. ഷാച്ചർ വായനക്കാരെ പഠിപ്പിക്കുന്നു. 2019-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൻ്റെ രചയിതാവ് ഡോ. റോബർട്ട് ഷാച്ചർ ഒരു സൈക്കോളജിസ്റ്റും പ്രൊഫസറും കൂടിയാണ്. ശ്വാസനിയന്ത്രണത്തിലൂടെയും മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നതിലൂടെയും, ക്രമരഹിതമായ സാഹചര്യങ്ങളിൽ എങ്ങനെ ശാന്തതയും നല്ല മനസ്സും നിലനിർത്താമെന്ന് വായനക്കാർക്ക് പഠിക്കാനും പരിശീലിക്കാനും ഈ പുസ്തകത്തിലൂടെ കഴിയും. ഈ പുസ്തകം, വിഷമിക്കുന്നത് നിർത്തി ഈ നിമിഷത്തിൽ ജീവിക്കാൻ പഠിക്കാനായി എളുപ്പമുള്ള സ്ട്രെസ് മാനേജ്മെന്റ് വ്യായാമങ്ങളുടെ ഒരു ശേഖരം നൽകുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/Mindfulness-Stress-Management-Cultivate-Calmness-ebook/dp/B07V6HFP9S/ ## 8. ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ - മെലാനി ഗ്രീൻബർഗ് ![The Stress-Proof Brain](https://storage.katha.today/S6Cwq7RE4PEvXeH1Uvd5v3cs?id=364062 "The Stress-Proof Brain") 2017-ൽ പുറത്തിറങ്ങിയ ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ എന്ന പുസ്തകം എഴുത്തുകാരിയും സൈക്കോളജിസ്റ്റ്മായ മെലാനി ഗ്രീൻബർഗ് രചിച്ചിരിക്കുന്നു. നമ്മെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും, അവയോട് എങ്ങനെ പ്രതികരിക്കണം എന്ന് നമുക്ക് മാറ്റാനാകും എന്ന രീതിയിലാണ് ഈ പുസ്തകത്തിൻ്റെ രചന. ഈ പുസ്‌തകത്തിൽ, മെലാനി ഗ്രീൻബർഗ് സമ്മർദം മറികടക്കാൻ പോസിറ്റീവ് വികാരങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താനുള്ള സമീപനം വിശദീകരിച്ച് വായനക്കാരെ സഹായിക്കുന്നു. സ്ട്രെസ്-പ്രൂഫ് ബ്രെയിൻ, നെഗറ്റീവ് ചിന്ത, സ്വയം വിമർശനം, ഭയം എന്നിവ പോലുള്ള സമ്മർദ്ദത്തോടുള്ള അനാരോഗ്യകരമായ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ മൈൻഡ്ഫുൾനസ്, ന്യൂറോ സയൻസ്, പോസിറ്റീവ് സൈക്കോളജി എന്നിവയിൽ അധിഷ്ഠിതമായ ശക്തമായ, സമഗ്രമായ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1626252661/ ## 9. ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്‌ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ് - റയാൻ എം നീമിക്ക് ![The Strengths-Based Workbook for Stress Relief](https://storage.katha.today/xu32uupyqSgPAsyL4hvX5SpF?id=364061 "The Strengths-Based Workbook for Stress Relief") 2019- ൽ പുറത്തിറങ്ങിയ ഈ പുസ്തകം രചിച്ചിരിക്കുന്നത് സൈക്കോളജിസ്റ്റ് ആയ റയാൻ എം നീമിക്ക് ആണ്. വിട്ടുമാറാത്ത സമ്മർദ്ദത്തിന്റെ അവസ്ഥകളിൽ, ആളുകൾ അവരുടെ ശക്തിയും പോസിറ്റീവ് സ്വഭാവ സവിശേഷതകളും മറക്കുകയും നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സൈക്കോളജിസ്റ്റായ റയാൻ നീമിക്ക്, പോസിറ്റീവ് സൈക്കോളജി ടെക്നിക്കുകൾ ഉപയോഗിച്ച്, വായനക്കാരെ അവരുടെ മികച്ച ശക്തി തിരിച്ചറിയാനും, മനസ്സിലുണ്ടാകുന്ന സമ്മർദ്ദം നിയന്ത്രിക്കാൻ ആ ശക്തികൾ ഉപയോഗിക്കാനും സഹായിക്കുന്നു. അപ്‌സൈഡ് ഓഫ് സ്ട്രെസ്സിൻ്റെ രചയിതാവായ കെല്ലി മക്ഗോണിഗലിൻ്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്‌ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ്, നിങ്ങളുടെ ശക്തികൾ സന്തോഷത്തിനും പ്രതിരോധത്തിനും ഒരു വിഭവമാകുന്നത് എങ്ങനെയെന്ന് നീമിക് കാണിക്കുന്നു. ഈ വർക്ക്ബുക്ക് വായനക്കാരെ കൂടുതൽ അർത്ഥവത്തായതും പ്രതിഫലദായകവുമായ ജീവിതം രൂപപ്പെടുത്താൻ സഹായിക്കും" ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1684032806/ ## 10. വെൻ ദ ബോഡി സെയ്സ് നോ - ഗബോർ മേറ്റ് ![When the Body Says No](https://storage.katha.today/XbJy7eTtzgcHTf6FX7RfsDJ9?id=364060 "When the Body Says No") ഹംഗേറിയൻ ഫീസിഷ്യനായ ഗാബോർ മേറ്റ് രചിച്ച് 2003-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് വെൻ ദ ബോഡി സെയ്സ് നോ. ഈ പുസ്തകത്തിൽ മേറ്റ്, മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും മാനസിക സമ്മർദ്ദവും രോഗങ്ങളും തമ്മിലുള്ള ബന്ധവും പര്യവേക്ഷണം ചെയ്യുന്നു. സന്ധിവാതം, കാൻസർ, പ്രമേഹം, ഹൃദ്രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, തുടങ്ങിയ അവസ്ഥകളിലും രോഗങ്ങളിലും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ പങ്ക് ഗബോർ മാറ്റെ പര്യവേക്ഷണം ചെയ്യുന്നു. ഈ വിട്ടുമാറാത്ത അവസ്ഥകളിലെല്ലാം, പൊതുവായ ഒരു കാര്യമുണ്ടെന്ന് മേറ്റ് കണ്ടെത്തി: ഈ രോഗങ്ങളാൽ ബാധിതരായ ആളുകൾ അമിതമായ സമ്മർദ്ദത്തിന്റെ ജീവിതം നയിച്ചിട്ടുണ്ട്, പലപ്പോഴും വ്യക്തികൾക്ക് തന്നെ അദൃശ്യമാണ്. ഈ പുസ്തകത്തിലൂടെ മേറ്റ്, രോഗശാന്തിക്കും മറഞ്ഞിരിക്കുന്ന സമ്മർദ്ദത്തിൽ നിന്ന് രോഗം തടയുന്നതിനുമുള്ള തത്ത്വങ്ങൾ പറഞ്ഞു തരുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/178504222X/ മുകളിൽ പറഞ്ഞ പുസ്തകങ്ങൾ വായിക്കുന്നതിലൂടെ സ്ട്രെസ്സ് എങ്ങനെ നേരിടാമെന്നും ജീവിത വിജയം എങ്ങനെ കൈവരിക്കാമെന്നും എളുപ്പത്തിൽ മനസ്സിലാകും.
തമിഴ് സൂപ്പർസ്റ്റാർ വിശാൽ നായകനാകുന്ന ലാത്തിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് പൃഥ്വിരാജ് സുകുമാരൻ. അഞ്ചു ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്, ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് . വിശാലിന്റെ മുപ്പത്തി രണ്ടാമത്തെ ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്, പോലീസ് വേഷത്തിൽ ലാത്തി പിടിച്ചുനിൽക്കുന്ന വിശാലിനെ ചിത്രത്തിൽ കാണാൻ സാധിക്കും. വളരെ മികച്ചൊരു കഥാപാത്രവും ആയാണ് വിശാൽ ചിത്രത്തിലെത്തുന്നത്. തെലുങ്ക് തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി സുനൈനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നവാഗതനായ എ. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, സംവിധായകൻ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നത്. ബാലകൃഷ്ണ തോട്ട, ബാലസുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്, ശ്രീകാന്താണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്, ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹൈയ്നാണ്. രമണയും നന്ദുവും ചേർന്ന് റാണാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. മിനിസ്ക്രീനിൽ വിജയമായിരുന്ന നാം ഒരുവർ എന്ന പരിപാടിയുടെ നിർമ്മാതാക്കളും ഇവരാണ്. Previous articleഓരോ അമ്മയുടെയും ശബ്ദം, കെജിഫ് 2വിലെ ഗാനമെത്തി Next articleഎത്ര തീറ്റ കിട്ടിയാലും വെറി മാറാത്ത ഒരപ്പൻ, ഇങ്ങനെയൊരു അപ്പനും മകനും സിനിമയിൽ ആദ്യം, രഘുനാഥ് പലേരിയുടെ വാക്കുകളിങ്ങനെ
അങ്ങനെ രസകരമായ മധ്യവയസ്കനായ സ്ത്രീവലിയ ഫ്രഞ്ച് എഴുത്തുകാരൻ തികച്ചും അറിയാമായിരുന്നു അതിന്റെ അർത്ഥം വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ ജ്ഞാനം, സൗന്ദര്യം ലൈംഗികത, സഹനം, പലപ്പോഴും. ഒരു സ്ത്രീ ഈ വിഷയം ശലപ്പെടുത്തല് കഴിയും. അത് വെറും മുറിവുകൾ ഒരു വ്യക്തി ഒരു ഓൺലൈൻ ചാറ്റ് ചൂതാട്ടമുണ്ടോ, തമാശകൾ. പൊതുവായി, എല്ലാ വീഡിയോ ചാറ്റുകൾ കൾ പ്രായം-ബന്ധപ്പെട്ട ഫ്ലിര്ട്ടിങ് പ്രശ്നം. ഇവിടെ ഒരു പോസ് അധികം പതിവ് അപ്ഡേറ്റുകൾ, അവരുടെ ഭാവം ആണ് കൂടുതൽ മുല്ലപെരിയാര്. പക്ഷെ അധികം കൂടുതൽ ഒരു സ്ത്രീ ആണ്, കൂടുതൽ അവള് വിലമതിക്കുന്നു, മറ്റ് ഗുണങ്ങൾ. രണ്ടും വേരുകൾ. എങ്കിലും. അവസാനമായി ഒരു വീഡിയോ ചാറ്റ്. പൊതുവായ വിഷയം കഴിയും. ഒരു വലിയ സംഖ്യ, കുടുംബം, കുട്ടികള്, ഹസ്ബന്റ്സ്, വില്ല, രാഷ്ട്രീയം അതെ, അതെ. അപേക്ഷ കാണിച്ചു. ആ വീഡിയോ ചാറ്റ് ചൂതാട്ടമുണ്ടോ, പക്വതയുള്ള ഒരു സുഹൃത്ത് സ്ത്രീകളുടെ പ്രായം കുറയ്ക്കുന്നു സർക്കിൾ കുടുംബം, കുട്ടികള്, സഹപ്രവർത്തകർ, ചാറ്റ്, പെൺകുട്ടികൾ പലപ്പോഴും, പഴയ, സ്ത്രീകൾ ഉത്തരവ് ന്, കാരണം ഒരു അമ്മ അല്ലെങ്കിൽ മറ്റ് ആളൊന്നിൻറെ എന്റെ ബന്ധു. ഒടുവിൽ, വീഡിയോ ചാറ്റ് മാത്രം. ഞങ്ങളുടെ സേവനം, ഞങ്ങൾ ശുപാർശ. വെബ്കാം പ്രധാന ഉപകരണം ആയിരിക്കും. ബുദ്ധി, യോഗം പിന്നെ രസകരമായ ആളുകൾ, ഒരുപക്ഷേ മാത്രമല്ല, നിര്ഭാഗവശാല്, ഞങ്ങൾ പേര്. വീഡിയോ ചാറ്റ്, ചൂതാട്ടമുണ്ടോ ചാറ്റ്, കാണാം. അങ്ങനെ, നെറ്റ്വർക്ക്, ചാറ്റ്, സ്നേഹം. അവസാനമായി താഴെ. പ്രശസ്തമായ ഡേറ്റിംഗ് സൈറ്റ്. ചെയ്യുന്നു സേവനം കൂടുതൽ के बिना नि: शुल्क छेड़खानी पंजीकरण से पहले . ലൈവ് വീഡിയോ സ്ട്രീമിംഗ് ചാറ്റ് വീഡിയോ ചാറ്റ് ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാതെ സൗജന്യം ഓൺലൈൻ രജിസ്ട്രേഷൻ ഓപ്ഷനുകൾ സ്വതന്ത്ര ഡേറ്റിംഗ് റാൻഡം ചാറ്റ് ലൈംഗികം വീഡിയോ ചാറ്റ് വീഡിയോ ചാറ്റ് ലേഡീസ് വീഡിയോ ഫോണുകൾ വീഡിയോ ഡേറ്റിംഗ് യാതൊരു രജിസ്ട്രേഷൻ
മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ.കുടുംബ ബന്ധങ്ങളുടെ വില മനസിലാക്കി കൊടുക്കുന്ന ജേഷ്ഠൻ അനുജന്മാരുടെ കഥ ഇപ്പോൾ കേരളക്കര മൊത്തം ഏറ്റെടുത്തുകഴിഞ്ഞു.സാധാരണ ക്ളീഷേ സീരിയൽ കഥയിൽ നിന്നും വ്യത്യസ്തമാണ് സാന്ത്വനം സീരിയൽ.ബാലന്റെയും 3 അനുജന്മാരുടെയും കഥ പറയുന്ന പരമ്പരയിൽ ഇപ്പോൾ പ്രേഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് ശിവയും അഞ്ജലിയും.ഇഷ്ടമല്ലാതെ വിവാഹം കഴിച്ച ശിവയ്ക്കും അഞ്ജലിയുടെയും കുടുംബ ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് സീരിയൽ പറയുന്നത്. ഒരിക്കലും ചേരില്ല എന്ന് കരുതുമ്പോഴും പരസ്പരം വെറുക്കാൻ നോക്കുമ്പോഴും അഞ്ജലിയും ശിവയും മനസ് കൊണ്ട് അറിയാതെ പരസ്പരം അടുക്കുന്ന കഥാമുഹൂർത്തങ്ങളാണ് സീരിയലിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.ജയന്തിയിൽ നിന്നും അഞ്ജലിയുടെ അമ്മയിൽ നിന്നും ഏറ്റ പരിഹാസവും കുത്തുവാക്കുകളും കൊണ്ട് ശിവൻ തളർന്നു പോകുമ്പോൾ ഒപ്പം നില്ക്കാൻ ഒരുങ്ങുകയാണ് അഞ്ജലിയിപ്പോൾ.ഇരുവരും അറിയാതെ പ്രണയത്തിലേക്ക് വഴി മാറുന്ന കഥാമുഹൂര്തങ്ങളാണ് ഇനി വരാൻ പോകുന്നത്.മികച്ച കഥ മുഹൂർത്തങ്ങളുമായി പരമ്പര ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ്.പ്രേഷകരുടെ ആവശ്യപ്രകാരം പാരമ്ബര ഞായറാഴ്ച കൂടെ സംപ്രേഷണം തുടങ്ങിയിട്ടുണ്ട്. കാര്യം സാന്ത്വനത്തിൽ മുരടനായ കഥാപാത്രം ആയിട്ടാണ് ശിവയായി എത്തുന്ന സജിൻ എങ്കിലും താരത്തിന്റെ യാതാർത്ഥ ജീവിതത്തിലെ വിവാഹവും കുറച്ചു പ്രേശ്നങ്ങൾ നിറഞ്ഞതായിരുന്നു.അതിനെക്കുറിച്ച് ഇക്കഴിഞ്ഞാ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജിൻ പറഞ്ഞത് ഇങ്ങനെയാണ്..ഷഫ്‌നയുമൊന്നിച്ചുള്ള വിവാഹം കുറച്ചല്ല കുറച്ച് അധികം പ്രേശ്നങ്ങൾ നേരിട്ടിരുന്നു.വിവാഹം നടക്കുന്ന സമയം ഞാനും ഷഫ്‌നയും വളരെ ചെറുപ്പമായിരുന്നു , പ്രേശ്നങ്ങളെ അതിജീവിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു ..എന്റെ വീട്ടിൽ പൂർണ സമ്മതം ആയിരുന്നു വിവാഹത്തിന് ..എന്നാൽ അവളുടെ വീട്ടിൽ അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ , എങ്കിലും കാലം എല്ലാം മായ്ച്ചു കളയും എന്ന് പറയുന്നത് പോലെ എല്ലാം ഇപ്പോൾ സോൾവായിക്കൊണ്ടിരിക്കുകയാണെന്നും സജിൻ പറഞ്ഞു,.. യഥാർത്ഥ ജീവിതത്തിൽ ഭാര്യയുടെ റോളിൽ ഷഫ്‌ന എങ്ങനെ ആണെന്നുള്ള ചോദ്യത്തിന് സജിന്റെ മറുപടി ഇങ്ങനെ ആയിരുന്നു ..”എന്റെ മുഖം കണ്ടാൽ അവൾക്ക് എല്ലാ കാര്യങ്ങളും മനസ്സിലാകുകയും അതുപോലെ അവൾ എനിക്ക് വേണ്ടത് ഒക്കെ ചെയ്ത് തരും ..ഭാര്യാ എന്നതിലുപരി എനിക്കവൾ ഏറ്റവും നല്ല കൂട്ടുകാരി കൂടെയാണ്.എന്റെ ഏത് പ്രേശ്നവും പറയാതെ തന്നെ അവൾക്ക് മനസിലാകും , അത് പരിഹരിക്കാനും അവൾ ഒപ്പം നിൽക്കും , യാത്രകൾ പോകാനും സന്തോഷ നിമിഷങ്ങളിലും എല്ലാം അവൾ ഉണ്ടാകും എന്റെ കൂടെ.അവൾ എനിക്ക് അത്ര പ്രിയപ്പെട്ടതാണ് എന്നാണ് സജിൻ പറയുന്നത്. അധികം സീരിയലിൽ ഒന്നും സജിൻ അഭിനയിച്ചിട്ടില്ല , ആദ്യ സീരിയൽ തന്നെ സാന്ത്വനം ആണ് ,എങ്കിലും ശിവയായി വേഷമിടുന്ന നടൻ സജിന് ആരധകർ ഏറെയാണ്.ഒറ്റ സീരിയൽ കൊണ്ട് തന്നെ നിറയെ ആരധകരെ സമ്പാദിക്കാൻ സജിന് സാധിച്ചിട്ടുണ്ട്. ശിവയുടെയും അഞ്ജലിയുടെയും കിടിലൻ റൊമാന്റിക് രംഗങ്ങൾക്കായി കാത്തിരിക്കുകയാണ് സീരിയൽ ആരധകർ 650 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post “എനിക്ക് മൂന്ന് ലോൺ ഉണ്ട് , സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചത് “, തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ November 27, 2022 സ്പെഷ്യൽ കിഡ് ന്റെ പിറന്നാൾ ആഘോഷമാക്കി നടൻ സിദ്ധിഖും കുടുംബവും , ആശംസകൾ നേർന്ന് സിനിമാലോകവും ആരാധകരും November 27, 2022 ഭാര്യാ മ.രിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.. ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങിയത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിച്ചത് എന്നാണ് സോമൻ നായരുടെ പ്രതികരണം November 27, 2022 പ്രാർത്ഥനകൾ വിഫലം , പ്രിയ സീരിയൽ നടി അന്തരിച്ചു , കണ്ണീരോടെ ആരാധകരും സീരിയൽ ലോകവും November 26, 2022 ഗായകൻ ശ്രീനാഥിന്റെ വധുവായി എത്തിയ അശ്വതി ധരിച്ച ലക്ഷങ്ങൾ വിലയുള്ള മാലയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാമോ ? November 26, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
[1]ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദന്‍ കുട്ടിമേനവനും കൂടി ബൊമ്പായില്‍നിന്നു പുറപ്പെട്ടു മദിരാശിയില്‍ വന്നു. മാധവന്‍ ഗില്‍ഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങള്‍ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവനെ സിവില്‍ സര്‍വീസില്‍ എടുത്തതായി ഗസറ്റില്‍ കാണുമെന്നു സായ്‌വ് അവര്‍കള്‍ വാത്സല്യപൂര്‍വ്വം പറഞ്ഞതിനെ കേട്ടു സന്തോഷിച്ചു് അവിടെനിന്ന് പോന്നു. അച്ഛനോടും ഗോവിന്ദന്‍കുട്ടിയോടും കൂടെ മലബാറിലേക്കു പുറപ്പെട്ടു, പിറ്റേ ദിവസം വീട്ടില്‍ എത്തിച്ചേര്‍ന്നു. മാധവന്‍ എത്തി എന്നു കേട്ടപ്പോള്‍ ഇന്ദുലേഖയ്ക്കുണ്ടായ സന്തോഷത്തെക്കുറിച്ചു പറയേണ്ടതില്ലല്ലോ. മാധവന്‍, വന്ന ഉടനെ തന്റെ അമ്മയെ പോയി കണ്ടു. വര്‍ത്തമാനങ്ങള്‍ എല്ലാം അറിഞ്ഞു. ശപഥപ്രായശ്ചിത്തത്തിന്റെ വര്‍ത്തമാനവും കൂടി കേട്ടു. ഉടനെ അമ്മാമനേയും പോയി കണ്ടതിന്റെ ശേഷം മാധവന്‍ ഇന്ദുലേഖയുടെ മാളികയുടെ ചുവട്ടില്‍ വന്നു നിന്നു. അപ്പോള്‍ ലക്ഷ്മിക്കുട്ടി അമ്മ മുകളില്‍ നിന്നു കോണി എറങ്ങുന്നു. മാധവനെ കണ്ടു് ഒരു മന്ദഹാസം ചെയ്തു വീണ്ടും മാളികമേലേക്കു തന്നെ തിരിയെ പോയി. മാധവന്‍ വരുന്നു എന്ന്‌ ഇന്ദുലേഖയെ അറിയിച്ചു. മടങ്ങി വന്നു മാധവനെ വിളിച്ചു. മാധവന്‍ കോണി കയറി പൊറത്തളത്തില്‍ നിന്നു. ലക്ഷ്മിക്കുട്ടി അമ്മ ചിറിച്ചും കൊണ്ടു താഴത്തേക്കും പോന്നു. ഇന്ദുലേഖ (അകത്തുനിന്നു്) ഇങ്ങട്ടു കടന്നുവരാം—എനിക്ക് എണീട്ട് അങ്ങോട്ടു വരാന്‍ വയ്യ. മാധവന്‍ പതുക്കെ അകത്തു കടന്നു. ഇന്ദുലേഖയെ നോക്കിയപ്പോള്‍ അതിപരവശയായി കണ്ടു. കണ്ണില്‍ നിന്നു വെള്ളം താനെ ഒഴുകി. ഇന്ദുലേഖയുടെ കട്ടിലിന്മേല്‍ ചെന്നു് ഇരുന്നു. രണ്ടുപേരും അന്യോന്യം കണ്ണുനീര്‍ കൊണ്ടു തന്നെ കുശലപ്രശ്നം കഴിച്ചു. ഒടുവില്‍— മാധവന്‍ കഷ്ടം! ദേഹം ഇത്ര പരവശമായി പോയല്ലോ. വിവരങ്ങള്‍ എല്ലാം ഞാന്‍ അറിഞ്ഞു. നുമ്മളുടെ ദുഷ്കാലം കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ഇന്ദുലേഖ കഴിഞ്ഞു എന്ന് തന്നെ ഞാന്‍ വിചാരിക്കുന്നു. വലിയച്ഛനെ കണ്ടുവോ? മാധവന്‍ കണ്ടു. സന്തോഷമായിട്ട് എല്ലാം സംസാരിച്ചു. അദ്ദേഹം ഇയ്യിടെ നമുക്കു വേണ്ടി ചെയ്തത് എല്ലാം ഞാന്‍ അറിഞ്ഞതുകൊണ്ടും എന്റെ അച്ഛന്‍ ആവശ്യപ്പെട്ട പ്രകാരവും ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ സാഷ്ടാംഗമായി നമസ്കരിച്ചു. അദ്ദേഹത്തിന് വളരെ സന്തോഷമായി. ഇന്ദുലേഖ മാധവന്‍ ചെയ്ത കാര്യങ്ങളില്‍ എനിക്ക് വളരെ ബോദ്ധ്യമായത് ഇപ്പോള്‍ ചെയ്തു എന്ന് പറഞ്ഞ കാര്യമാണ്. വലിയച്ഛന്‍ പരമ ശുദ്ധാത്മാവാണ്. അദ്ദേഹത്തിന്റെ കാലില്‍ നമസ്കരിച്ചത് വളരെ നന്നായി. നമ്മള്‍ രണ്ടുപേര്‍ക്കും നിഷ്കന്മഷഹൃദയമാകയാല്‍ നല്ലതു തന്നേ ഒടുവില്‍ വന്ന് കൂടുകയുള്ളു. ഇങ്ങിനെ രണ്ടുപേരും കൂടി ഓരോ സല്ലാപങ്ങളെക്കൊണ്ടു് അന്നു പകല്‍ മുഴുവനും കഴിച്ചു. വെകുന്നേരം പഞ്ചുമേനോന്‍ മുകളില്‍ വന്നു് ഇന്ദുലേഖയുടെ ശരീരസുഖ വര്‍ത്തമാനങ്ങളെല്ലാം ചോദിച്ചതില്‍ വളരെ സുഖമുണ്ടെന്നറിഞ്ഞു സന്തോഷിച്ചു. മാധവന്‍ വീട്ടില്‍ എത്തിയതിന്റെ ഏഴാം ദിവസം ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു.[2] യഥാര്‍ത്ഥത്തില്‍ സ്വയംവരമാകയാല്‍ ആ വാക്കു തന്നെ ഇവിടെ ഉപയോഗിക്കുന്നതില്‍ ഞാന്‍ ശങ്കിക്കുന്നില്ല. സ്വയംവരദിവസം പഞ്ചുമേനോന്‍ അതിഘോഷമായി ബ്രാഹ്മണസദ്യയും മറ്റും കഴിച്ചു. ആ ദിവസം തന്നെ ഗോവിന്ദസെന്‍ ബങ്കാളത്തു നിന്നു് അയച്ച ഒരു ബങ്കി കിട്ടി. മുമ്പു സമ്മാനം കൊടുത്ത സാധനങ്ങളേക്കാള്‍ അധികം കൌതുകമുള്ളതും വില ഏറിയതും ആയ പലേ സാമാനങ്ങളും അതില്‍ ഉണ്ടായിരുന്നു. അതുകളെ എല്ലാം കണ്ട ഇന്ദുലേഖയ്ക്കും മറ്റും വളരെ സന്തോഷമായി. ഇന്ദുലേഖയുടെ പാണിഗ്രഹണം കഴിഞ്ഞു കഷ്ടിച്ച് ഒരു മാസം ആവുമ്പോഴെയ്ക്കു മാധവനെ സിവില്‍ സര്‍വീസില്‍ എടുത്തതായി കല്‍പന കിട്ടി. ഇന്ദുലേഖയും മാധവനും മാധവന്റെ അച്ഛനമ്മമാരോടുംകൂടി മദിരാശിക്കു പോയി സുഖമായി ഇരുന്നു. ഈ കഥ ഇവിടെ അവസാനിക്കുന്നു. നമ്മുടെ ഈ കഥയില്‍ പറയപ്പെട്ട എല്ലാവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്. മാധവന്‍ ഇപ്പോള്‍ സിവില്‍ സര്‍‌വീസില്‍ ഒരു വലിയ ഉദ്യോഗത്തില്‍ ഇരിക്കുന്നു. മാധവനും ഇന്ദുലേഖയ്ക്കും ചന്ദ്രസൂര്യന്മാരെപ്പോലെ രണ്ടു കിടാങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പെണ്‍‌കുട്ടിയും ഒരു ആണ്‍‌കുട്ടിയും ആണ് ഉണ്ടായിട്ടുള്ളത്. തന്റെ ഉദ്യോഗമൂലമായുള്ള പ്രവര്‍ത്തികളെ വിശേഷിച്ച്‌ പ്രാപ്തിയോടും സത്യത്തോടുംകൂടി നടത്തി വളരെ കീര്‍ത്തിയോടുകൂടി മാധവനും, തന്റെ കിടാങ്ങളെ ലാളിച്ചും രക്ഷിച്ചും തന്റെ ഭര്‍ത്താവിന് വേണ്ടുന്ന സര്‍‌വ സുഖങ്ങളെയും കൊടുത്തുംകൊണ്ട് അതി മനോഹരിയായിരിക്കുന്ന ഇന്ദുലേഖയും സുഖമായി അത്യൗന്നത്യ പദവിയില്‍ ഇരിക്കുന്നു. ഈ ദമ്പതിമാരുടെ കഥ വായിക്കുന്ന വായനക്കാര്‍ക്കും നമുക്കും ജഗദീശ്വരന്‍ സര്‍‌വമംഗളത്തെ ചെയ്യട്ടെ. ഞാന്‍ ഈ കഥ എഴുതുവാനുള്ള കാരണം ഈ പുസ്തകത്തിന്റെ പീഠികയില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ കഥയില്‍ നിന്ന് എന്റെ നാട്ടുകാര്‍ മുഖ്യമായി മനസ്സിലാക്കേണ്ടത് പുരുഷന്മാരെ വിദ്യ അഭ്യസിപ്പിക്കുന്നതു പോലെ സ്ത്രീകളെയും വിദ്യ അഭ്യസിപ്പിച്ചാല്‍ ഉണ്ടാവുന്ന ഗുണത്തെപ്പറ്റി മാത്രമാണ്. ഇന്ദുലേഖ ഒരു ചെറിയ പെണ്‍‌കിടാവായിരുന്നുവെങ്കിലും തന്റെ അച്ഛന്‍, തന്നെ പ്രിയപ്പെട്ടു വളര്‍ത്തിയ ശക്തനായ തന്റെ അമ്മാമന്‍, ഇവര്‍ അകാലത്തിങ്കല്‍ മരിച്ചതിനാല്‍ കേവലം നിസ്സഹായ സ്ഥിതിയിലായിരുന്നു എങ്കിലും, തന്റെ രക്ഷിതാവായ വലിയച്ഛന്‍ വലിയ കോപിയും താന്‍ ഉദ്ദേശിച്ച സ്വയം‌‌വര കാര്യത്തിന്ന് പ്രതികൂലിയും ആയിരുന്നുവെങ്കിലും, ഇന്ദുലേഖയുടെ പഠിപ്പും അറിവും നിമിത്തം അവള്‍ക്കുണ്ടായ ധൈര്യത്തിനാലും സ്ഥിരതയാലും താന്‍ വിചാരിച്ച കാര്യം നിഷ്പ്രയാസേന അവള്‍ക്കു സാധിച്ചു. പഞ്ചുമേനവന്‍ സ്നേഹം നിമിത്തം തന്നെയാണ് ഒടുവില്‍ എല്ലാം ഇന്ദുലേഖയുടെ ഹിതം പോലെ അനുസരിച്ചത് എന്നു തന്നെ വിചാരിക്കുന്നതായാലും അദ്ദേഹം ഒരു ക്രൂരബുദ്ധിയും പിടിത്തക്കാരനുമായിരുന്നുവെങ്കില്‍ തന്നെ ഇന്ദുലേഖ താന്‍ ആഗ്രഹിച്ചതും നിശ്ചയിച്ചതും ആയ പുരുഷനെ അല്ലാതെ പഞ്ചുമേനവന്റെ ഇഷ്ടപ്രകാരം അദ്ദേഹം പറയുന്നാളുടെ ഭാര്യയായി ഇരിക്കയില്ലയിരുന്നു എന്ന് എന്റെ വായനക്കാര്‍ നിശ്ചയമായി അഭിപ്രായപ്പെടുമെന്നുള്ളതിന് എനിക്കു സംശയമില്ലാ. പിന്നെ സ്ത്രീകള്‍ ഒന്ന് ആലോചിക്കേണ്ടത് തങ്ങള്‍ പഠിപ്പും അറിവും ഇല്ലാത്തവരായാല്‍ അവരെ കുറിച്ച് പുരുഷന്മാര്‍ എത്ര നിസ്സാരമായി വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ്. കല്ല്യാണിക്കുട്ടിയെ നമ്പൂരിപ്പാട്ടിലേയ്ക്ക് പഞ്ചുമേനവന്‍ കൊടുത്തത് വീട്ടില്‍ ഉള്ള ഒരു പൂച്ചക്കുട്ടിയെയോ മറ്റോ പിടിച്ചു കൊടുത്തതു പോലെയാണ്. എന്റെ പ്രിയപ്പെട്ട നാട്ടുകാരായ സ്ത്രീകളേ! നിങ്ങള്‍ക്ക് ഇതില്‍ ലജ്ജ തോന്നുന്നില്ലേ. നിങ്ങളില്‍ ചിലര്‍ സംസ്കൃതം പഠിച്ചവരും ചിലര്‍ സംഗീതാഭ്യാസം ചെയ്തവരും ചിലര്‍ സംഗീത സാഹിത്യങ്ങള്‍ രണ്ടും പഠിച്ചവരും ഉണ്ടായിരിക്കാം. ഈ പഠിപ്പുകള്‍ ഉണ്ടായാല്‍ പോരാ — സംസ്കൃതത്തില്‍ നാടകാലങ്കാരവില്പത്തിയോളം എത്തിയവര്‍ക്ക് ശൃംഗാരരസം ഒന്നുമാത്രം അറിവാന്‍ കഴിയും — അതു മുഖ്യമായി വേണ്ടതു തന്നെ. എന്നാല്‍ അതുകൊണ്ടു പോരാ. നിങ്ങളുടെ മനസ്സിന് നല്ല വെളിച്ചം വരണമെങ്കില്‍ നിങ്ങള്‍ ഇംക്ളീഷ് തന്നെ പഠിക്കണം. ആ ഭാഷ പഠിച്ചാലെ ഇപ്പോള്‍ അറിയേണ്ടതായ പലേ കാര്യങ്ങളും അറിവാന്‍ സംഗതി വരികയുള്ളു. അങ്ങിനെയുള്ള അറിവുണ്ടായാലെ നിങ്ങള്‍ പുരുഷന്മാര്‍ക്കു സമസൃഷ്ടികളാണെന്നും പുരുഷന്മാരെപ്പോലെ നിങ്ങള്‍ക്കും സ്വതന്ത്രത ഉണ്ടെന്നും സ്ത്രീജന്മം ആയതു കൊണ്ട് കേവലം പുരുഷന്റെ അടിമയായി നിങ്ങള്‍ ഇരിപ്പാന്‍ ആവശ്യമില്ലെന്നും അറിവാന്‍ കഴികയുള്ളു. ഇംക്ളീഷ് പഠിപ്പാന്‍ എടവരാത്തവര്‍ക്ക് ഇംക്ളീഷ് പഠിച്ച പുരുഷന്മാര്‍ കഴിയുന്നിടത്തോളം അറിവ് ഉണ്ടാക്കി കൊടുക്കേണ്ടതാണ്. മലയാള ഭാഷയില്‍ പലവിധമായ പുസ്തകങ്ങള്‍ ഇംക്ളീഷ് പഠിപ്പില്‍നിന്ന് കിട്ടുന്ന തത്വങ്ങളെ വെളിപ്പെടുത്തി എഴുതുവാന്‍ യോഗ്യന്മാരായ പലേ മലയാളികളും ഉണ്ട്. അവര്‍ ഇതു ചെയ്യാത്തതിനെക്കുറിച്ച് ഞാന്‍ വ്യസനിക്കുന്നു. ഇംക്ളീഷ് പഠിച്ചാലേ അറിവുണ്ടാവുകയുള്ളു — ഇല്ലെങ്കില്‍ അറിവുണ്ടാവുകയില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഈ കാലത്ത് ഇംക്ളീഷ് വിദ്യ പഠിക്കുന്നതിനാല്‍ ഉണ്ടാവുന്ന യോഗ്യത വേറെ യാതൊന്നു പഠിച്ചാലും ഉണ്ടാവുന്നതല്ലെന്ന് തന്നെയാണ്. ഇംക്ളീഷ് പഠിച്ച് ഇംക്ളീഷ് സമ്പ്രദായമാവുന്നതു കൊണ്ട് നമ്മുടെ നാട്ടുകാരായ സ്ത്രീകള്‍ക്ക് അത്യാപത്ത് വരുന്നു എന്ന് കാണിപ്പാന്‍ ഇയ്യിടെ വടക്കേ ഇന്‍ഡ്യയില്‍ ഒരാള്‍ ഒരു പുസ്തകം എഴുതീട്ടുണ്ട്. ഇംക്ളീഷ് സ്ത്രീകളെപ്പോലെ നമ്മുടെ സ്ത്രീകള്‍ക്ക് അറിവും മിടുക്കും സാമര്‍ത്ഥ്യവും ഉണ്ടായാല്‍ അതുകൊണ്ട് വരുന്ന ആപത്തുകളെ എല്ലാം ബഹു സന്തോഷത്തോടു കൂടി സഹിപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു. ആര് എന്തുതന്നെ പറയട്ടെ, ഇംക്ളീഷ് പഠിക്കുന്നതുകൊണ്ട് എല്ലാ സ്ത്രീകളും പരിശുദ്ധമാരായി വ്യഭിചാരം മുതലായ യാതൊരു ദുഷ്‌പ്രവര്‍ത്തിക്കും മനസ്സു വരാതെ അരുന്ധതികളായി വരുമെന്ന് ഞാന്‍ പറയുന്നില്ല. വ്യഭിചാരം മുതലായ ദുഷ്‌പ്രവര്‍ത്തികള്‍ ലോകത്തില്‍ എവിടെയാണ് ഇല്ലാത്തത്‌. പുരുഷന്മാര്‍ ഇംക്ളീഷ് പഠിച്ചവര്‍ എത്ര വികൃതികളായി കാണുന്നുണ്ട്. അതുപോലെ സ്ത്രീകളിലും വികൃതികള്‍ ഉണ്ടായിരിക്കും. പുരുഷന്മാര്‍ ഇംക്ളീഷ് പഠിപ്പുള്ളവര്‍ ചിലര്‍ വികൃതികളായി തീരുന്നതിനാല്‍ പുരുഷന്മാരെ ഇംക്ളീഷ് പഠിപ്പിക്കുന്നത് അബദ്ധമാണെന്ന് പറയുന്നുണ്ടോ. അതുകൊണ്ട് എന്റെ ഒരു മുഖ്യമായ അപേക്ഷ എന്റെ നാട്ടുകാരോട് ഉള്ളത് കഴിയുന്നപക്ഷം പെണ്‍കുട്ടികളെ ആണ്‍കുട്ടികളെ പോലെ തന്നെ എല്ലായ്പ്പോഴും ഇംക്ളീഷ് പഠിപ്പിക്കേണ്ടതാണെന്നാകുന്നു. ↑ ഇതുവരെ പ്രചാരത്തിലുള്ളതില്‍ നിന്ന് വ്യത്യസ്തമായ, മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇരുപതാം അദ്ധ്യായം ആണിത്. വെട്ടിമാറ്റപ്പെട്ട ഭാഗങ്ങള്‍ തിരിച്ചറിയുവാന്‍ സൗകര്യത്തിനായി ചെറിയ നിറം മാറ്റം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന ഇരുപതാം അദ്ധ്യായം അനുബന്ധമായി അന്യത്ര ചേര്‍ത്തിട്ടുണ്ട്.
കർക്കിടക മാസത്തിൽ പണ്ടുകാലങ്ങളിൽ ഔഷധ കഞ്ഞിയുണ്ടാക്കുന്നത് നിർബന്ധമായിരുന്നു. ഇപ്പോൾ അതൊക്കെ ഉണ്ടാക്കുന്ന വീടുകൾ വളരെ വിരളമാണ്. എന്നാൽ ഇപ്പോൾ കൊറോണ ഒക്കെ ഉള്ളതുകൊണ്ട് തീർച്ചയായും ഇത്തരം കഞ്ഞി ഉണ്ടാക്കുന്നത് വളരെ ഗുണം ചെയ്യും. അപ്പോൾ … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ജനീവ: ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞ സ്ഥാനം രാജിവെച്ച് ഇന്ത്യയുടെ സൗമ്യ സ്വാമിനാഥൻ. വിരമിക്കാൻ രണ്ട് വർഷം കൂടി ബാക്കി നിൽക്കെയാണ് സൌമ്യ സ്വാമിനാഥൻറെ രാജി. ട്വിറ്ററിലൂടെ സൌമ്യ സ്വാമിനാഥൻ തന്നെയാണ് ഔദ്യോകികമായി രാജി പ്രഖ്യാപിച്ചത്. എന്നാൽ രാജിവെക്കുന്നതിനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.ഉന്നത തലത്തിലിരിക്കുന്ന മറ്റ് ചില ശാസ്ത്രജ്ഞരും ലോകാരോഗ്യ സംഘടനയിൽ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൂടുതൽ പ്രായോഗിക ജോലികൾ” ചെയ്യാനായി ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Stories you may like ‘മങ്കിപോക്‌സിന്റെ പേര് മാറ്റണം’; ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ഈ രാജ്യം കൊവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന : ഇന്ത്യയില്‍ 24 മണിക്കൂറിനിടെയുള്ള കൊവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്‌തത് കേരളത്തില്‍ Tags: WHOSoumya Swaminathan ShareTweetSendShare Discussion about this post Latest stories from this section ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം Next Post രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തത് 25,000 പേർ മാത്രം, കേരളത്തിലെ ബാക്കിയുള്ള ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് ഗവർണർ അരിഫ് മുഹമ്മദ്ഖാൻ Latest News ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശം; 3 ബില്യൺ ഡോളർ സൌദിയോട് കടം ചോദിച്ച് പാകിസ്താൻ; സൈനിക മേധാവി സൌദിയിലേക്ക് ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം മത്സരിച്ച 11 സീറ്റിലും കെട്ടിവെച്ച കാശ് പോയി, സിറ്റിങ്ങ് സീറ്റായ തിയോഗിൽ ഇത്തവണ നാലാം സ്ഥാനത്തേക്കും; ഹിമാചലിൽ ‘സം പൂജ്യരായി’ സിപിഎം
പത്തനംതിട്ട : ജില്ലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 16 വയസ്സുകാരിയെ ചെന്നൈയിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് സ്വദേശി ഫാസിൽ ഭാസിയാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. പിന്നാലെയാണ് ഫാസിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പ്രതിയായ ഫാസിൽ രണ്ട് കുട്ടികളുടെ പിതാവാണ്. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പിന്നിൽ ലൗ ജിഹാദെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പരാതിക്ക് പിന്നാലെ കുട്ടിയെ കേരളത്തിന് പുറത്തേക്ക് കടത്തിയതാവാനാണ് സൂചനയെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. Tags: pathanamthittanewsupdationlatestnewsnews malaylam ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ഇന്ത്യ ഒരു രാഷ്‌ട്രമേ അല്ലെന്ന് വീമ്പുപറയുന്നയാൾ വിദേശ ടീ ഷർട്ടിട്ടുമിട്ട് രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്നു : ഭാരത് ജോഡോ യാത്രയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ Next Post ‘വിലകൂടിയ വിദേശ നിർമ്മിത ടീഷർട്ടുകൾ, 60 എസി കാരവാനുകൾ, കൂട്ടിന് വിഭജന വിദഗ്ധരായ വിദ്വേഷ പ്രചാരകർ‘: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി അണ്ണാമലൈ- Annamalai against Rahul Gandhi More News from this section സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്,പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു ‘സൈന്യം എന്നാൽ എനിക്ക് അഭിമാനമാണ്’; ലേ ലഡാക്കിലെ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നു..; ജനം ടിവിയോട് അനുഭവം തുറന്നു പറഞ്ഞത് എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്- Abdul Basith, Indian Army കൊറോണ കാലത്ത് കറിവെക്കുന്നതിൽ തർക്കം; 21 കാരിയുടെ മരണത്തിന് പിന്നിൽ ഭർത്താവ് അബ്ദുൾ സമദ് തന്നെ; രണ്ടരവർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പോലീസ് കോവളത്ത് വിദേശവനിതയെ ലഹരി നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം;ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ ബിൽ, വിവാദങ്ങൾ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം വനിതാ കണ്ടക്ടർമാർക്കൊപ്പം പുരുഷയാത്രക്കാർ ഇരിക്കരുത്; കെഎസ്ആർടിസി ബസുകളിൽ നോട്ടീസ് Load More Latest News ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; നാല് പേരെ തൂക്കിക്കൊന്ന് ഇറാൻ നിരോധിത ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ചുവരെഴുത്ത്; ഇരുട്ടിന്റെ മറവിൽ തീവ്രവാദത്തിന് പിന്തുണ നൽകിയവർക്കെതിരെ വ്യാപക അന്വേഷണം മൂന്ന് ദിവസം രാജ്യം സ്തംഭിപ്പിക്കും; നിലപാട് മയപ്പെടുത്താതെ ഇറാൻ ജനത; മതകാര്യപോലീസിനെ പിൻവലിക്കുമെന്ന് പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള വെറും വാഗ്ദാനം മാത്രമെന്ന് ആരോപണം നടി ഹൻസികയ്‌ക്ക് മാംഗല്യം; ചിത്രങ്ങൾ കാണാം ഇത് ഒരു അവസരമല്ലേ..; ‘ഇത്തവണയെങ്കിലും വ്യത്യസ്തമായി വോട്ട് ചെയ്തൂടെ’ എന്ന് ഗുജറാത്തിലെ വോട്ടർമാരോട് അരവിന്ദ് കേജ്‍രിവാൾ ജോലി മില്ലിൽ, എസ്‌ഐയാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാക്കി വേഷത്തിൽ വാഹനപരിശോധന നടത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി
കുംഭമാസത്തിലെ ഉത്രട്ടാതി,രേവതി,അശ്വതി നാളുകളില്‍ നടന്നുവരുന്ന മാറാടിക്കാവിലെ തിരുഉത്സവനാളുകളിലെ പ്രധാന വഴിപാടാണ് കലംകരിയ്ക്കല്‍.പണ്ട് കേരളത്തില്‍ വസൂരി രോഗം പടര്‍ന്നു പിടിച്ച കാലഘട്ടവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു കലംകരിയ്ക്കല്‍ വഴിപാടിന്റെ ഐതീഹ്യം. എല്ലാ നാട്ടിലെന്ന പോലെ മാറാടിയിലും വസൂരി പടര്‍ന്നു പിടിച്ചു. മരുന്നുകള്‍ കൊണ്ടൊന്നും അന്ന് വസൂരിയെ പിടിച്ച് കെട്ടാന്‍ കഴിയാതെ വന്നപ്പോള്‍, ദാരികപത്‌നിയുടെ വസൂരിയേറിനെ സ്വന്തം മുഖത്ത് സ്വീകരിച്ച് ഭദ്രകാളീദേവിയായ മാറാടികാവിലമ്മയുടെ നടയില്‍ രോഗശാന്തിയ്ക്കായി അഭയം തേടി. ഭദ്രകാളീ ഉപസകരായ ക്ഷേത്രം കാരായ്മയുടെ കാരണവര്‍ മഞ്ഞള്‍ പൂശിയ കലത്തില്‍ വെള്ളനിവേദ്യം വെച്ച് അമ്മയ്ക്ക് നിവേദിയ്ക്കുകയും തത് പ്രസാദം കഴിച്ച രോഗികള്‍ക്ക് രോഗശാന്തി അമ്മ പ്രദാനം ചെയ്യുകയും ചെയ്തു. ഇങ്ങനെ മഞ്ഞള്‍ പൂശിയ കലംനിവേദ്യത്തെ ഉതിരകലമെന്ന് അറിയപ്പെടാന്‍ തുടങ്ങി. See also അത്യപൂര്‍വദിനം; ഇന്ന്‌ സന്ധ്യയ്ക്കുമുമ്പ് മറക്കാതെ ഈ ഒറ്റക്കാര്യം ചെയ്താല്‍ ഇന്നും ആയിരങ്ങള്‍ അമ്മയുടെ ഉത്സവനാളുകളില്‍ രോഗശാന്തിയ്ക്കായി ഉതിരകലവും ആയുരാരോഗ്യ വര്‍ദ്ധനവിനും രോഗപ്രതിരോധശേഷിയ്ക്കുമായി കലംകരിയ്ക്കല്‍ വഴിപാട് നടത്തിപ്പോരുന്നു. ഈ വര്‍ഷത്തെ അശ്വതി മഹോത്സവം 2018 ഫെബ്രുവരി 19,20,21 തിങ്കള്‍,ചൊവ്വ,ബുധന്‍ ദിവസങ്ങളിലാണ് നടക്കുന്നത്. Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
ഈ ജയിലിലെ എല്ലാ ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും എന്നെ വലിയ കാര്യമാണ്. വീട്ടുകാർക്കും നാട്ടുകാർക്കും അതുപോലെ ത ന്നെയായിരുന്നു. പിന്നെ, ഞാൻ എങ്ങനെ പത്തു വർഷം കഠിന ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിനുള്ളിലായി എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എല്ലാവരുടെയും ജീവിതത്തിൽ ആര്‍ക്കും തടയാനാകാ ത്ത ഒരു പ്രത്യേക നിമിഷം ഉണ്ടാകുമല്ലോ? എന്‍റെ ജീവിതത്തിലുമുണ്ടായി അങ്ങനെയൊരു നിമിഷം. ഗത്യന്തരമില്ലാതെ ഞാനൊരാളെ കൊന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഞാൻ സ്നേഹിച്ചിരുന്ന, പതിനഞ്ചു വർഷം എന്റെ ഭർത്താ വായിരുന്ന പുരുഷനെ! അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ. എനിക്ക് രണ്ടു ചേട്ടന്മാർ. മൂത്ത ചേട്ടന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്നു, പത്തു വയസ്സ് മുതൽ ഞാന്‍ സ്നേഹിച്ച പുരുഷൻ. ഞാന്‍ നേരത്തേ തന്നെ പ്രായം അറിയിച്ചു. ഞങ്ങളുടെ തറ വാട്ടിൽ തീണ്ടൽ കുളിക്കു വലിയ പ്രാധാന്യം ഉണ്ട്. എല്ലാവരെയും ക്ഷണിച്ച് സദ്യയും മധുരവും നൽകും. ചേട്ടനോടൊപ്പം അവനും ഭക്ഷണം വിളമ്പി. ‘ഹാപ്പി ബർത്ഡേ.’ അന്ന് ഭക്ഷണം കഴിഞ്ഞു അവൻ എന്നോട് പറഞ്ഞു. ഞാൻ നാണത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടിക്കളഞ്ഞു. പിന്നീട്, കാണുമ്പോഴൊക്കെ ഞാൻ പൊട്ടിച്ചിരിക്കും. എന്റെ കളിയാക്കിച്ചിരിയുടെ കാരണം അറിയാതെ അവൻ അമ്പരക്കുകയും വിഷമിക്കുകയും ചെയ്തിരുന്നു. കുറെ നാളുകൾക്കു ശേഷമാണ് അവൻ അറിയുന്നത് അന്നെന്റെ പിറന്നാൾ ആയിരുന്നില്ല എന്നും എനിക്ക് പ്രായമായതിന്റെ സദ്യയാണ് അവൻ ഉണ്ടതെന്നും. അവന് സഹോദരിമാർ ഇല്ലാത്തതിനാൽ അതേക്കുറിച്ചൊന്നും ഒരു ധാരണയും ഇല്ലായിരുന്നു. അയാള്‍ പഠിത്തത്തിൽ വളരെ മോശമായിരുന്നു. പത്താം തരം പോലും ജയിച്ചിരുന്നില്ല. എന്റെ ചേട്ടന്മാർ കോളജിൽ പഠിക്കുമ്പോൾ അവൻ തടിക്കച്ചവടത്തിൽ പിതാവിനോടൊപ്പം ജോലി ചെയ്യുകയായിരുന്നു. ഇതൊക്കെ വളരെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അറിയുന്നത്. പക്ഷേ, അപ്പോഴേക്കും ഞങ്ങൾ തമ്മിൽ പ്രണയം നാമ്പിട്ടു മൊട്ടു വന്ന പരുവത്തിലായിരുന്നു. ഒടുവിൽ ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തെക്കുറിച്ച് വീട്ടുകാരും അറിഞ്ഞു. പഠിത്തം ഇല്ലെന്നേയുള്ളൂ, നല്ല കാശുള്ള കുടുംബമായിരുന്നു അവന്റേത്. കൂടാതെ ഒറ്റ മകനും. ജാതിയിലും വ്യത്യാസമില്ല. എന്റെ വീട്ടുകാർക്ക് പൂർണ സമ്മതം. എനിക്ക് പതിനെട്ടു വയസ്സായപ്പോൾ തന്നെ അവനുമായുള്ള വിവാഹം നടന്നു. വൈകിയാണ് അറിഞ്ഞത് വിവാഹത്തിനു േശഷമാണ് അവനുണ്ടായിരുന്ന ഒരു വലിയ പ്രശ്നം ഞാന്‍ മനസ്സിലാക്കുന്നത്. സെക്സിനോട് അന്ധമായ അഡിക്ഷന്‍ എന്നു പറയാം. ലൈംഗിക സംതൃപ്തിക്ക് വേണ്ടി എന്തു ദ്രോഹം ചെയ്യാനും അയാള്‍ക്കു മടിയില്ല. എല്ലാത്തരം െവകൃതങ്ങള്‍ക്കും തയാറാകും. വിവാഹത്തിന് മുൻപ് ഒരിക്കലും തനി സ്വഭാവം കാട്ടിയിട്ടില്ല. ഒരു തരത്തിലും എന്നെ ശാരീ രിക ബന്ധത്തിന് സ്വാധീനിച്ചിട്ടുമില്ല. അതിനാൽ എനിക്കിതൊന്നും അറിയില്ലായിരുന്നു. ആരോടെങ്കിലും, വീട്ടുകാരോടു പോലും ഇതേക്കുറിച്ചു പറയാൻ ചമ്മലും നാണവുമാണ്. എന്തൊക്കെയാ അവൻ കിടപ്പറയി ൽ ചെയ്തു കൂട്ടുന്നതെന്ന് എനിക്കു പോ ലും നല്ല നിശ്ചയമില്ലാത്ത പ്രായം. ഞാൻ കരുതിയത് എല്ലാ പുരുഷന്മാരും ഇങ്ങനെയാണെന്നും വിവാഹം കഴിഞ്ഞ എല്ലാ സ്ത്രീകളും എന്നെപ്പോലെ അനുഭവിക്കുന്നുണ്ടെന്നുമായിരുന്നു. അതുകൊണ്ട് ആദ്യമൊക്കെ എല്ലാ വേദനകളും വിഷമങ്ങളും അടക്കി സഹിച്ചു. അടുക്കളയിൽ ജോലി ചെയ്യാനോ, പുറം പണി ചെയ്യാനോ ഉച്ചക്ക് ഒന്നു മയങ്ങാനോ ഒന്നിനും സമ്മതിക്കില്ല. ഉടൻ അയാൾ ഭ്രാന്തു പിടിച്ച് ഒാടി വരും. പിന്നെ, മണിക്കൂറുകൾ സ്വസ്ഥത തരില്ല. താമസിയാതെ ഞാൻ പ്രതിഷേധിച്ചു തുടങ്ങി. ഒരു സ്ത്രീ ശരീരത്തിന് സഹിക്കാൻ പറ്റുന്നതേ ഇനി മേൽ എന്നോടു ചെയ്യാവൂ, അല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഓടിപ്പോകും എന്നു പറഞ്ഞു. എന്നിൽ നിന്നു തൃപ്തി കിട്ടാതെ വരുമ്പോൾ അയാൾ മറ്റു പലയിടങ്ങളും തേടി പോവുകയായിരുന്നു പതിവ്. ഞാ ൻ എതിരു നിന്നിട്ടില്ല. അത്രയും ശല്യം കുറയട്ടെ എന്നേ കരുതിയുള്ളൂ. കാശിനൊന്നും ആ വീട്ടിൽ ഒരു കുറവുമില്ല. നല്ല ഭക്ഷണം, വസ്ത്രം എല്ലാമുണ്ട്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? സമാധാനത്തിനു കാശ് മാത്രം പോരല്ലോ? ‘കുറച്ചു പ്രായം ആകുമ്പോൾ ഇതൊക്കെ മാറും,’ എന്ന് അമ്മായിയമ്മ സമാധാനിപ്പിച്ചിരുന്നു. പക്ഷേ, നാളുകള്‍ കഴിയും തോറും ആളുടെ അസുഖം കൂടി വന്നതേയുള്ളൂ. എന്തൊക്കെയാണെങ്കിലും അയാൾക്ക് എന്നോടു സ്നേഹം ഉണ്ടെ ന്നു ഞാൻ വിശ്വസിച്ചു. കൂടാതെ ഞാൻ കടുത്ത പ്രേമത്തിൽ പെട്ട് കല്യാണം കഴിച്ചതുമാണ്. ഈ വൈകൃതം അസുഖമാണല്ലോ, അതു കാരണം എങ്ങനെയാണു ബന്ധം വേണ്ടാന്നു വയ്ക്കുന്നത് എന്നൊക്കെയാണ് അച്ഛനമ്മമാർ ഉപദേശിച്ചത്. ഇടയ്ക്കു രണ്ടു പ്രാവശ്യം ഗർഭിണിയായി. പക്ഷേ, ആ സമയത്തു പോലും േദ്രാഹം തുടര്‍ന്നതു െകാണ്ടാകാം രണ്ടും അലസിപ്പോയി. പിന്നീട് ഗർഭം ധരിച്ചപ്പോൾ ഞാൻ എന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ‘രണ്ടു തവണ അബോര്‍ഷന്‍ ആയതല്ലേ, ഇത്തവണ ഇവള്‍ ഇവിടെ നില്‍ക്കട്ടെ. ആയുർവേദ ചികിത്സ നടത്തി നോക്കാം’ എന്നൊക്കെ പറഞ്ഞ്, അച്ഛനുമ്മയും അയാളെ സമാധാനിപ്പിച്ചു. അങ്ങനെ ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അവ നു മൂന്നു മാസം ആയപ്പോഴാണ് ഞാൻ തിരികെ ഭർത്താവിന്റെ വീട്ടിലേക്കു പോന്നത്. ദ്രോഹങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം ഞാന്‍ സഹിച്ചും ക്ഷമിച്ചും കൂടെ നിന്നു. മോന്‍റെ കളിചിരികളായിരുന്നു എന്‍റെ ഏറ്റവും വലിയ ആശ്വാസം. ഒരു വർഷത്തിനുള്ളിൽ ഞാൻ വീണ്ടും ഗർഭിണിയായി. അ ന്നേരവും ഞാൻ മോനെയും കൊണ്ട് എന്റെ വീട്ടിലേക്കു പോന്നു. ഈശ്വരന്‍ എനിക്ക് ഒരു മോനെക്കൂടി തന്നു. അവരോടൊപ്പം കഴിയുന്ന നിമിഷങ്ങളില്‍ മാത്രമാണ് ജീവിതത്തിൽ ഇ ത്തിരി സമാധാനം കിട്ടിയിരുന്നത്. മൂത്ത മോന് പതിമൂന്ന് വയസ്സായപ്പോൾ ഭർത്താവിന്റെ അച്ഛനും തൊട്ടു പിറകെ അമ്മയും മരിച്ചു. പിന്നെ, അയാൾക്കായി സ്വത്തിന്റെയും വസ്തുവ കകളുടെയും ചുമതല. അതുവരെ അവരെക്കരുതി പുറമെ മാന്യനായി കഴിഞ്ഞിരുന്ന അയാൾ തീർത്തും വഷളനായി. ദുഷിച്ച കൂട്ടുകെട്ടും മദ്യപാനവും തുടങ്ങി. കൂട്ടുകാരാണ് പല മോ ശം സ്ത്രീകളുടെയും പക്കൽ അയാളെ കൊണ്ടുപോയിരുന്നത്. താമസിയാതെ പലരും പല കഥകളുമായി വീട്ടിൽ വരാൻ തുടങ്ങി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയാൾ മാനഭംഗം ചെയ്തു, ഒരു സ്ത്രീ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു, മറ്റൊരു സ്ത്രീ അയാൾ കാരണം ഗർഭിണിയായി, മറ്റൊരു സ്ത്രീയെ ഭർത്താവു ഉപേക്ഷിച്ചു അങ്ങനെ പല പരാതിയുമായാണ് ആൾക്കാർ വീട്ടിൽ വരിക. എല്ലാവർക്കും വാരിക്കോരി കാശു കൊടുത്തു പരാതിയൊക്കെ ഒതുക്കും. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ശരിക്കും മടുത്തു. എന്റെ ചേട്ടനാണെങ്കിൽ ആ സമയം അയാളുമായി വലിയ ഒരു വഴ ക്കു കഴിഞ്ഞു പിണങ്ങി കഴിയുകയായിരുന്നു. അച്ഛനോടയാൾ പുച്ഛത്തിലേ സംസാരിക്കൂ. അമ്മയ്ക്ക് അയാളെ വലിയ പേടിയുമായിരുന്നു. പല സമയങ്ങളും ഞാൻ മക്കളെയും കൊണ്ട് എന്റെ വീ ട്ടിൽ പോയി നിൽക്കും. പക്ഷേ, ആൾ വന്നു കൂട്ടികൊണ്ടു പോ കും. ഞാനില്ലാതെ ആ വീട്ടിൽ ഒരു കാര്യവും നേരെ നടക്കു ന്നില്ല എന്ന് പറഞ്ഞാകും വരിക. മക്കൾക്ക് എന്റെ വീട്ടിൽ നി ന്ന് സ്കൂളിൽ പോകാൻ വലിയ പ്രയാസവും ആയിരുന്നു. ഭ്രാന്തു പിടിച്ച നിമിഷം എന്നെ ഭ്രാന്തിയാക്കിയ ആ ദിവസം അയാൾ നല്ലതു പോലെ മദ്യപിച്ച് വലിയ ഹരത്തിലാണ് വീട്ടിൽ വന്നത്. മദ്യത്തോടൊപ്പം ലഹരി കൂട്ടാൻ എന്തോ ഒരു പൊടിയും വായിലിടുന്നുണ്ട്. ഞാൻ പൂജാമുറിയിൽ ഇളകി വീണ ഒരു പടം മതിലിൽ തൂക്കാനായി കയ്യിൽ ആണിയും ചുറ്റികയും ആയി നിൽക്കുകയാണ്. സന്ധ്യവിളക്കു കത്തിച്ചു പ്രാർഥന കഴിഞ്ഞ നേരം. അയാൾ പുറകിൽ നിന്ന് വന്നു ഒരു പിടി. പിന്നെ, അവിടെ തന്നെ കാര്യം സാധിക്കണം. എന്റെ പ്രതിഷേധങ്ങൾക്കൊന്നും ഒരു വില കൽപിച്ചില്ല. മുറിയിലേക്ക് വരാമെന്നു പറഞ്ഞിട്ടും അയാള്‍ അടങ്ങിയില്ല. എനിക്കന്നേരം മസ്തിഷ്കത്തിൽ മദം പൊട്ടിയത് പോലൊ രു പ്രതീതിയായിരുന്നു. ഞാൻ കയ്യെത്തി ചുറ്റിക എടുത്തു ആളുടെ തലയിൽ രണ്ടടി കൊടുത്തു. പിന്നെ, കുതറി എണീറ്റ് ചുറ്റിക വീണ്ടും തലയിലേക്ക് എറിഞ്ഞു. വസ്ത്രമൊക്കെ വാരിച്ചുറ്റി കരഞ്ഞു കൊണ്ട് മക്കളുടെയടുത്തേക്ക് ഒാടി. മക്കളും അയല്‍പക്കക്കാരും കൂടി അയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി. ചികിത്സയ്ക്കിടെ ഒരു മാസത്തിനു ശേഷം അയാള്‍ മരിച്ചു. േകസും പുലിവാലുമായതോെട ഞാൻ ഒളിവിൽ പോയി. എന്റെ സഹോദരന്മാരാണ് അതിനു സഹായിച്ചത്. അവർക്കതിനു വലിയ വില കൊടുക്കേണ്ടി വന്നു എന്നറിഞ്ഞപ്പോൾ ഞാൻ സ്വമേധയാ പൊലീസ് സ്റ്റേഷനിൽ പോയി അറസ്റ്റ് വരിച്ചു. കുറ്റം സമ്മതിച്ച ഞാൻ പിന്നെ, അതിൽ നിന്നു പിന്മാറിയില്ല. കോടതിയിൽ എന്നെ രക്ഷിക്കാൻ വക്കീൽ കുറെ ശ്രമിച്ചു, പക്ഷേ, എന്റെ മൊഴി തന്നെ പാളിപ്പോയി. പത്തു വർഷം എന്നെ വെറും തടവിന് ശിക്ഷിച്ചു. ഏഴു വർഷം ഏഴു ജന്മം പോലെ തോന്നിച്ചെങ്കിലും അതങ്ങു കടന്നു പോയി. ഇനി മൂന്നു വർഷം! മുടങ്ങാതെ പരോളിൽ പോകാറുണ്ട്. മക്കൾക്കും വീട്ടുകാർക്കും എന്നെ വലിയ സ്നേഹമാണ്. ഇവിടെയും എല്ലാവർക്കും അങ്ങനെ തന്നെ. സംഭവിച്ചതിലൊന്നും എനിക്കു കുറ്റബോധം തോന്നാറില്ല. കുറച്ചു കൂടി നേരത്തെ ഇതു െചയ്തിരുന്നെങ്കില്‍ എന്റെയും അയാള്‍ പീഡിപ്പിച്ച മറ്റു പല സ്ത്രീകളുടെയും കുറേനാളത്തെ യാതന ഒഴിവാക്കാമായിരുന്നല്ലോ എന്നു മാത്രം ഇടയ്ക്കു ചിന്തിക്കും. RELATED ‘വെറും നാലു വയസ്സ് മാത്രമുള്ള മകളെ കൊലയ്ക്ക് കൊടുത്ത ഞാനൊരമ്മയാണോ? എനിക്ക് ഈ ശിക്ഷ പോര...’ ‘കള്ളനും കൊലപാതകിയും ആണെങ്കിലും ഇനിയും അയാൾക്കൊപ്പം ജീവിക്കണം..!’ ‘ഞാൻ തടയാൻ നോക്കിയെങ്കിലും അയാൾ രാക്ഷസനായി മാറിയിരുന്നു’ ‘എന്റെ അമ്മ പതിനാലു വർഷം കൊണ്ട് അനുഭവിച്ച വേദന ഞാൻ ഒരു ദിവസത്തിൽ അനുഭവിച്ചു’! ‘പി.ടി ഉഷ’യെന്ന വിശേഷണത്തിൽ നിന്നു ജയിലറയിലേക്കുള്ള യാത്ര
ചാർജ് എടുത്ത വികാരി ബഹു. ഫാ.സൈമൺ തേർമടത്തിനും അസി.വികാരി. ഫാ. സെബി വെളിയാനും അരണാട്ടുകര ഇടവകയുടെ ഹൃദ്യമായ സ്വാഗതം. യാത്രാ ആശംസകൾ മൂന്നു വർഷക്കാലം അരണാട്ടുകര ഇടവകയെ ഒന്നടങ്കം നയ്ക്കുകയും റോമിലെ പുതിയ ചുമതലകൾക്കായ് നമ്മുടെ ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുന്ന നമ്മുടെ പ്രിയങ്കരനായ ബഹു. ബാബു പാണാട്ടുപറബിലിൽ അച്ഛന് അരണാട്ടുകര ഇടവകയുടെ ഹൃദയം നിറഞ്ഞ യാത്രാ ആശംസകൾ കഴിഞ്ഞ ഒരുവർഷകാലമായ് നമ്മോടൊപ്പം സ്നേഹസേവനം കാഴ്ചവച്ച നമ്മുടെ പ്രിയങ്കരനായ ഫാ. ഡൺസ്റൻ അച്ഛന് സ്നേഹത്തിന്റെ വാക്കിൽ അരണാട്ടുകര ഇടവകയുടെ ഹൃദ്ധയം നിറഞ്ഞ യാത്രാ ആശംസകൾ . തിരുനാൾ 8 നൂറ്റാണ്ടുകൾക്കുമുമ്പ് കത്തോലിക്കാ സഭയ്ക്ക് ലഭിച്ച രക്തസാക്ഷിയാണ്വി. സെബസ്ത്യാനോസ്.കേരളക്കരയിൽ സെബസ്ത്യാനോസിനോട് ഒരു പ്രത്യേകബക്തിയുണ്ട്.അരണാട്ടുകരെയിൽവി. സെബസ്ത്യാനോസ് ഒരു വികാരമാണ്.ജാതി മത ഭേദമെന്യേ വി. സെബസ്ത്യാനസിന്റെ മദ്ധ്യസ്ഥം യാചിക്കുന്നവരെ കാണാം. വള്ളത്തിൽ സെബസ്ത്യാനോ സിന്റെ രൂപം പള്ളിയുടെ തെക്കുഭാഗത്തുള്ള കടവാരത് എത്തി എന്നാണ് പാരമ്പര്യം. ജനുവരി മാസത്തിൽ ആഘോഷിക്കുന്ന വി. സെബസ്ത്യാനോസിന്റെ തിരുനാളിന് ദേവാലയത്തിലെത്തി വിശുദ്ധന്റെ തിരുസ്വ രൂപം തൊട്ടുവണങ്ങുന്നവർ നിരവധിയാണ്.അരണാട്ടുകര ദേശവുമായ് ഏതെങ്കിലും ബന്ധമുള്ളവർ മുഴുവൻ തിരുനാളിന് എത്തിച്ചേരുന്നത് ഏറെ ഹൃദയാർജമാണ്.
സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷീക വരുമാനം ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ക്ക്, കുറവ് മയിന്‍ ഗവര്‍ണ്ണര്‍ക്ക് സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷീക വരുമാനം ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ക്ക്, കുറവ് മയിന്‍ ഗവര്‍ണ്ണര്‍ക്ക് By: 600084 On: Nov 10, 2022, 5:35 PM പി പി ചെറിയാൻ, ഡാളസ്. ന്യൂയോര്‍ക്ക് : അമേരിക്കയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ന്യൂയോര്‍ക്കിലെ ഗവര്‍ണ്ണര്‍ കാത്തി ഹോച്ചലാണ്. വാര്‍ഷീക ശമ്പളമായി 225000 ഡോളറാണ് ആഗസ്റ്റ് 2021 മുതല്‍ 2023 വരെ ഗവര്‍ണ്ണര്‍ക്ക് ലഭിച്ചത്. സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കുറവു വരുമാനം മയിന്‍ ഗവര്‍ണ്ണര്‍ക്കാണ്.(70,000). കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ രണ്ടാം സ്ഥാനത്തു(209747), മൂന്നാം സ്ഥാനം പെന്‍സില്‍വാനിയ(201729). ടെക്‌സസിലെ ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് ലഭിക്കുന്ന വാര്‍ഷീക വരുമാനം(153750). ഗവര്‍ണ്ണര്‍മാരുടെ വാര്‍ഷീക വരുമാനത്തെകുറിച്ചു കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ബുക്ക് ഓഫ് സ്റ്റേറ്റ്‌സി(2021)ലാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ വാര്‍ഷീക വരുമാനത്തില്‍ എട്ടാം സ്ഥാനത്താണ്(181670). 48, 49 സ്ഥാനത്തെ സംസ്ഥാനങ്ങളായ അരിസോണ കൊളറാഡോ എന്നിവയിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് യഥാക്രമം 95000, 92700 ഡോളറും വാര്‍ഷീക ശമ്പളമായി ലഭിക്കുന്നു. ഗവര്‍ണ്ണര്‍മാരുടെ ശമ്പളം മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. ഇന്‍ഷ്വറന്‍സ്, മറ്റു ആനുകൂല്യങ്ങള്‍ ഇതിനു പുറമെയാണ്.
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വർഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു . സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾനടന്നത് . നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് മുൻ മേൽശാന്തി അഗ്നി പകർന്നു തുടർന്ന് പതിനെട്ടാം പടിക്ക് താഴെ എത്തിയ നിയുക്ത മേൽശാന്തി വാസുദേവൻ നമ്പൂതിരി യെ കൈ പിടിച്ചു സന്നിധാനത്തേക്ക് ആനയിച്ച് പതിനെട്ടാം പടി കയറ്റി . രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലർച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ അനുവദിയ്ക്കാതെ ക്യൂ പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയിൽ ആളുകൾ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ മുൻകരുതൽ. പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ഹരിവരാസനം പാടി നട അടച്ച ശേഷം പ്രവര്‍ത്തിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ട്. അന്നദാന കേന്ദ്രങ്ങൾ രാത്രി 11 മണിയ്ക്ക് അടക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്നു പ്രവർത്തിക്കരുതെന്നും ദേവസ്വം അധികൃതർക്ക് പോലീസ് നിർദേശം നല്‍കി. രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.നടയടച്ച ശേഷം ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പൊലീസ് വ്യക്തമാക്കി. ശബരിമലയിൽ ഈ സീസണിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡി.ഐ.ജി മുതല്‍ അഡീഷണല്‍ ഡി.ജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ 9497990033 എന്ന നമ്പറിൽ വിളിക്കണം. ആവശ്യമുള്ളവർക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ഡിവൈഎസ്‍പിയുടെ ഓഫീസ് അറിയിച്ചു. ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍റോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍റോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്‍റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലീസിന്‍റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്‍റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫി ന്‍റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്പെക്ടറും രണ്ട് വനിതാ സബ്ബ് ഇന്‍സ്പെക്ടര്‍മാരും 30 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പോലീസിന്‍റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.മുസഫര്‍ അഹമ്മദിന്റെ ബങ്കറിനരികിലെ ബുദ്ധന്‍ എന്ന യാത്രാവിവരണകൃതിയെക്കുറിച്ച് സി.ഗണേഷ് തയ്യാറാക്കി പുസ്തകാവലോകനം യാത്രകള്‍ വിവരണത്തിന് വേണ്ടിയുള്ളതല്ല. അത് അനുഭവിക്കാനും സ്വയം തിരിച്ചറിയാനുമാണ്. അവനവനെ കണ്ടെത്താനും തിരുത്താനും പ്രാപ്തമാക്കുന്ന പ്രവൃത്തിയാണ് യാത്ര. അത്രമേല്‍ സ്വകാര്യമായ തലം യാത്രയ്ക്കുണ്ട്. എന്നാല്‍ യാത്രയുടെ അപൂര്‍വതകള്‍ പങ്കുവയ്ക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. യാത്ര, വിവരണമാക്കാതെ അനുഭവാവിഷ്‌കാരമാക്കി മാറ്റുന്ന നല്ല പുസ്തകമാണ് വി.മുസഫര്‍ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധന്‍’. മലയാളത്തില്‍ അധികം വന്നിട്ടില്ലാത്ത ഇടങ്ങള്‍ തന്നില്‍ ഉണ്ടാക്കിയ സ്പന്ദനങ്ങളെ അവനവന്റെ രാഷ്ട്രീയ ബോധ്യത്തിലും ചരിത്രസൂക്ഷ്മതയോടെയും ആവിഷ്‌കരിക്കുന്നു എന്നതാണ് ‘ബങ്കറിനരികിലെ ബുദ്ധന്റെ’ പ്രധാനസവിശേഷത. പാസ്സ്വേര്‍ഡ് എന്ന യാത്രാപംക്തിയായി മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച അധ്യായങ്ങളാണ് പുസ്തകത്തിന്റെ മുഖ്യഭാഗം. യാത്ര തന്നിലുണ്ടാക്കിയ തിരിച്ചറിവ് ലേഖകന്‍ ഇങ്ങനെ ആമുഖത്തില്‍ കുറിക്കുന്നു: ‘ഫാസിസത്തിന്റെ ഭീഷണി വലിയതോതില്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ ജനത എങ്ങനെ പലയിടങ്ങളിലും നിത്യജീവിതത്തില്‍ ചിലനേരങ്ങളില്‍ മതവിശ്വാസങ്ങളില്‍ പോലും ഒന്നിച്ചു നില്‍ക്കുന്നു എന്ന അറിവ് യാത്രകളില്‍ നിന്നാണ് കൂടുതലായി ലഭിച്ചത്. ഇരുട്ടിലൂടെ യാത്രചെയ്ത് ചെരാതുകള്‍ ഒഴുകുന്ന നിരവധി പുഴക്കടവുകളില്‍ അതെന്നെ എത്തിച്ചു’. നീലഗിരി, ധനുഷ്‌കോടി, ഹംപി, ഭോപ്പാല്‍, ബ്രഹ്മപുത്ര, നാഗാലാന്റ്, കര്‍ണൂല്‍, അരുണാചല്‍ പ്രദേശ്, കൂനൂര്‍, അജന്ത, മേകലുബെഞ്ചി, തലക്കാട്ട്, കാവേരി, വാരാണസി, കൊണാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലേക്ക് നടത്തുന്ന യാത്ര, കലാമാനവികതയുടെ ജനിതകത്തില്‍ പൂരിപ്പിക്കുന്ന കുറിപ്പുകളായി മാറുന്നു. ഓരോ കുറിപ്പിലും അവിടത്തെ ഒരു വ്യക്തിയുടെ ചിത്രവും തെളിയുന്നു. അത്തരം ലിങ്കുകളാണ് പുസ്തകത്തെ പുതിയ തലത്തില്‍ എത്തിക്കുന്നത്. ഒറ്റയൊറ്റ ലേഖനങ്ങളാണെങ്കിലും അവ തമ്മില്‍ അന്യാദൃശമായ പരസ്പരബന്ധവും കാണാം. യാത്രാവിവരണത്തിന്റെ ആഖ്യാനത്തില്‍ ഈ പുസ്തകം കാണിക്കുന്ന ക്രാഫ്റ്റ്മാന്‍ഷിപ്പ് മലയാള യാത്രയെഴുത്തിന്റെ ഭാവിസമകാലികത പ്രവചിക്കുന്നു. നീലഗിരിക്കുന്നുകളിലേക്കുള്ള യാത്രയെ ഓര്‍മ്മിക്കുന്ന വാക്കുകള്‍ നോക്കുക: ‘അല്പം ദൂരെയുള്ള ഒരു മലയില്‍ സൂര്യപ്രകാശം ശക്തമാകാന്‍ തുടങ്ങി. വെളിച്ചത്തില്‍ ആ മലയുടെ കടുംനീലനിറം പുറത്തുചാടി. നിറയെ മഞ്ഞുതുള്ളികള്‍ ഉള്ളതിനാല്‍ കൂടിയാണോ എന്നറിയില്ല, അത് തിളങ്ങാനും തുടങ്ങി. നിറയെ മിന്നാമിനുങ്ങുകളുള്ള ഒരു മരച്ചുവട്ടില്‍ എത്തിയെന്ന് തോന്നിക്കുന്നപോലെയായി സന്ദര്‍ഭം. പക്ഷേ വന്ന വേഗത്തില്‍ സൂര്യപ്രകാശം പിന്‍വാങ്ങി. അവിടമാകെ ഇരുണ്ടു. ആകാശത്ത് മേഘങ്ങള്‍ കൂടുതല്‍ കറുത്തു. തണുത്ത കാറ്റടിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനയിലായിരുന്ന മരത്തിലേക്ക് കാറ്റ് ആഞ്ഞു കയറി. ഇലകളില്ലാത്ത ശാഖകള്‍ ഉലഞ്ഞു. കോട മുഴുവനായും അതിനെ മറച്ചു. വിളക്കണഞ്ഞ കോവില്‍ പോലെയായി അപ്പോള്‍ മരം. വെളിച്ചം പോലെ തോന്നിക്കുന്ന ആ ഇരുട്ടില്‍ അതിന്റെ പ്രാര്‍ത്ഥന എന്തിനെക്കുറിച്ചായിരിക്കുമെന്ന് അല്‍പനേരം ആലോചിച്ച് നിന്നു.’ അതീവ സര്‍ഗ്ഗാത്മകമായ ഭാഷയിലാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. നീലഗിരിയിലെ കോത്തഗിരികുന്നില്‍ വെച്ച് കഴുകന്മാരെ കണ്ടപ്പോള്‍ ടി പി രാജീവന്റെ വിവര്‍ത്തനത്തിലേക്കും കുമാരനാശാന്റെ ‘കരുണ’യിലേക്കും ഓര്‍മ്മകള്‍ പറത്തി വിടുന്നുണ്ട്. കഴുകന്മാരെക്കുറിച്ച് സൂചിപ്പിച്ച് വിജയ് ടെണ്ടുല്‍ക്കറുടെ നാടകത്തിലേക്ക് എത്തുന്നു. ഗാര്‍ഹികപീഡനമാണ് നാടകത്തിലെ പ്രമേയം. നാലുതരം കഴുകന്മാരെ കാണുന്ന സ്ഥലമാണ് കോത്തഗിരി ഉള്‍പ്പെടുന്ന മോയാര്‍ തടം. സാഹിത്യത്തിലും കലയിലും കഴുകന്‍ എപ്പോഴും പീഡകനായി വരുന്ന ജീവിയാണ്. പ്രകൃതിയിലാകട്ടെ കൃത്യമായ സ്ഥാനമുള്ള, ജോലിയുള്ള ഒരുപക്ഷിയും! മോയാര്‍ തടത്തില്‍ വെച്ച് തോഡകള്‍ എന്ന നെയ്ത്തുകാരായ ഗിരിവര്‍ഗ്ഗക്കാരെ കണ്ട സന്ദര്‍ഭം വിവരിക്കുന്നതിനുണ്ട് സ്വാഭാവികത. അടിസ്ഥാനജീവിത നിരീക്ഷണം നോക്കുക: ‘യാത്രയ്ക്കിടെ ക്യാരറ്റ് -ബീറ്റ്‌റൂട്ട്-ക്യാബേജ് കൃഷിക്കളങ്ങളിലൂടെയും ചായത്തോട്ടങ്ങളിലൂടെയും സഞ്ചരിച്ചു. ചായതോട്ടങ്ങളില്‍ നിന്ന് സ്ത്രീകള്‍ തേയില ചാക്കുകളില്‍ ശേഖരിച്ച്, തലച്ചുമടായി കൊണ്ടുപോകുന്നത് കാണാം. 40 വയസ്സ് കഴിയുമ്പോള്‍ അവര്‍ രോഗികളായി മാറുന്നു. ചികിത്സാ സൗകര്യങ്ങള്‍ തീര്‍ത്തും കുറവ്. ചായ തോട്ടങ്ങളില്‍ അടിക്കുന്ന കീട-കളനാശിനികള്‍ തന്നെയാണ് അവരെ രോഗികളാക്കി മാറ്റുന്നത്. ടൂറിസ്റ്റുകള്‍ കാണുന്ന ഭംഗിയല്ല, ചായതോട്ടത്തിലെ ഞങ്ങളുടെ ജീവിതങ്ങള്‍ക്ക് എന്ന് അവരില്‍ ഒരാള്‍ പറഞ്ഞു. 1964-ല്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പൂര്‍ണ്ണമായും നശിച്ച ധനുഷ്‌കോടിയില്‍ കങ്കേശു എന്ന മീന്‍കാരനെ പരിചയപ്പെടുന്നു. അതുവഴി ചരിത്രാവശിഷ്ടങ്ങളിലേക്ക് കടല്‍യാത്ര നടത്തുന്നു. കങ്കേശുവിന്റെ വീട്ടിലേക്ക് കൂടി വായനക്കാരെ എത്തിക്കുന്നതോടെ ധനുഷ്‌കോടിയിലെ തീവ്രദുരന്തത്തിന്റെ ചിത്രമാണ് തെളിയുന്നത്. ‘അച്ഛന്‍ ഒരു ഊക്കന്‍ കുടിക്കാരന്‍. അമ്മയാണ് നോക്കി വളര്‍ത്തിയത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കടലില്‍ പോകാന്‍ തുടങ്ങി. ഇവിടെ കടലില്‍ പോകുന്ന എല്ലാ ആണുങ്ങളുടേയും കഥ ഇതുപോലെയൊക്കെയാണ്. അമ്മാവന്മാരുടെ കൂടെയാണ് എന്റെ കടല്‍ ജീവിതം തുടങ്ങിയത്. ആദ്യമൊക്കെ കടല്‍ചൊരുക്ക് വരും. പിന്നെപ്പിന്നെ എല്ലാം കടല്‍ തന്നെയായി മാറും. മീന്‍ചൂര് അതിജീവനത്തിന്റെ മണമായി മാറും. ഓര്‍മ്മകളുടെ ചുരുള്‍ നിവര്‍ത്തി കങ്കേശു സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. അയാള്‍ മിനിബസ് എടുത്തു. ‘നമുക്ക് എന്റേ വീട്ടിലും ഒന്ന് പോകാം, കുടുംബത്തെയും കാണാമല്ലോ’ ആ ക്ഷണം സ്വീകരിച്ചു. പക്ഷേ പഴയ ഓര്‍മ്മകളിലേക്ക് അയാളെ സഞ്ചരിപ്പിച്ചത് കൊണ്ടോ എന്തോ വണ്ടി ഒന്നു പാളി, മുന്നിലൂടെ കടന്നുപോയ ആട്ടിന്‍കൂട്ടത്തില്‍ ഒന്നിനെ തട്ടി. ആട് ചോരയൊലിപ്പിച്ച് ഒടിഞ്ഞു മടങ്ങി.’ ‘തിന്മ മരിച്ചടങ്ങി, ദേവമ്മ അന്നം വിളമ്പാനും തുടങ്ങി’ എന്ന കുറിപ്പ് കര്‍ണാടകയിലെ മലപ്പന ഗുഡിയിലെ ചരിത്രം തിരയുന്നു. അലാവിനൃത്തം നേരില്‍ കാണാമെന്ന മോഹം വഴി തെറ്റിയതിനാല്‍ നഷ്ടപ്പെടുന്നുണ്ട്. എങ്കിലും നൃത്തത്തിന്റെ തുടര്‍ച്ചയില്‍ പഴയകാലം ഉണര്‍വോടെ പൊന്തി വരുന്നത് അനുഭവിക്കാന്‍ ലേഖകന് കഴിയുന്നു. സൂഫിവര്യന്മാരുടെ പൂവിട്ടലങ്കരിച്ച കോലങ്ങള്‍, പെരുമ്പറകളും ദംഫുകളുമായി സംഗീത സംഘങ്ങള്‍, പുലി വേഷം ധരിച്ച നര്‍ത്തകര്‍, അവിടെയുള്ള ചെറിയ ദര്‍ഗയില്‍ വിവിധതരത്തിലുള്ള ആരാധനയുടെ ദീപങ്ങള്‍, തെരുവിലെങ്ങും ചന്ദനത്തിരിയുടെ മണം, കന്നടയും ഉര്‍ദുവും ലയിച്ച ദൈവപ്പാട്ടുകള്‍, ഇത് മലപ്പന ഗുഡിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഹറം ആഘോഷം. ഇവിടെ മുഹറം ആഘോഷിക്കുന്നത് മുസ്ലീങ്ങളല്ല, ഹിന്ദുക്കളാണ്. വിശ്വാസങ്ങള്‍ ലയിച്ചുചേരുന്നതിന്റെ ഇന്ത്യന്‍ ഉദാഹരണങ്ങളില്‍ പ്രധാനപ്പെട്ടത്. ഭരത് എന്ന മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ് ഇവരുടെ മുഹറാഘോഷത്തിനു പിന്നിലെ കഥ മനസ്സിലാക്കുന്നത്. ‘വിജയനഗര സാമ്രാജ്യത്തിന്റെ പതനവും ഡക്കാനിലെ സുല്‍ത്താന്മാരുടെ വരവും ഉണ്ടാക്കിയ മതസംഘര്‍ഷത്തിന് അയവു വരുത്താനായി പതിനാറാം നൂറ്റാണ്ടു മുതലേ ഇവിടെ ഇത്തരത്തില്‍ മുഹറം ആഘോഷിക്കുന്നു. ഇവിടെ മാത്രമല്ല കിഴക്കന്‍ കര്‍ണാടകയില്‍ പലയിടത്തും ഈ രീതി കാണാം. അടുത്ത പ്രദേശമായ ചിത്രദുര്‍ഗയില്‍ മുഹറം കൂടുതല്‍ വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. അത് 1565-ല്‍ രാമരായനെ സുല്‍ത്താന്‍മാര്‍ പരാജയപ്പെടുത്തിയതോടെ വിജയനഗരസാമ്രാജ്യം ഇല്ലാതായി. ഹംപിയായിരുന്നു അവരുടെ തലസ്ഥാനം. ഇവിടെ നിന്നും 30 കിലോമീറ്ററേ ഉള്ളൂ, ഹംപിയിലേക്ക്. സുല്‍ത്താന്‍മാര്‍ ഹംപി പിടിച്ചടക്കിയപ്പോള്‍ ജനജീവിതത്തിലേക്ക് ഹിന്ദു-മുസ്ലിം സംഘര്‍ഷവും വ്യാപിച്ചു. അക്കാലത്ത് ഇവിടെ മുസ്തഫ എന്ന പേരുള്ള ഒരു സൂഫി സന്യാസി ഉണ്ടായിരുന്നു. വിവിധ ജനവിഭാഗങ്ങള്‍ ഒന്നിക്കുന്നത് ആഘോഷ-ആചാര വേളകളിലാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. മുസ്തഫയുടെ പ്രചോദനത്താലാണ് മുഹറം ഇങ്ങനെ ആചരിക്കാനും ആഘോഷിക്കാനും തുടങ്ങിയത്. വെറുതെ സ്ഥലചരിത്രം അവതരിപ്പിക്കുകയല്ല മുസഫര്‍. അദ്ദേഹം സംസ്‌കാരത്തിന്റെ അടരുകളെ സൂക്ഷ്മമായി പരിശോധിച്ച് നിഗമനങ്ങളില്‍ എത്തുന്നു. മുഹറത്തിനു പിന്നിലെ പ്രതിരോധസ്വരം വിലയിരുത്തുന്നു.ഇതൊരു കാഴ്ചയല്ല, കാഴ്ചപ്പാടാണ്. കാളിക്ഷേത്രത്തിലെ നടത്തിപ്പുകാരിയായ ദേവമ്മയെ അവതരിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ചോറും കറിയും ചെമ്പില്‍ നിന്ന് വിളമ്പുന്ന ദേവമ്മ, അവിടെ കൂടിയ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നു. ഭക്ഷണം ആനകുന്ദിയിലെ എല്ലാവര്‍ക്കും ഉള്ളതാണ്. ജാതിയും മതവും ഒരിക്കലും നോക്കാറില്ല. ആരുവന്നാലും ഭക്ഷണം കൊടുക്കും. ദേവമ്മയുടെ അപാരമായ കാരുണ്യം, ഹമീദബിയുടെ ഓര്‍മ്മകളിലേക്ക് ലേഖകനെ കൊണ്ടുപോകുന്നു. കുപ്രസിദ്ധമായ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്കായി 34 വര്‍ഷമായി ജീവിക്കുന്ന ഹമീദബി. വിഷം തീണ്ടിയ നഗരത്തിലെ അര്‍ത്ഥവത്തായ ചുവരെഴുത്തായി അവര്‍ മാറിയിരിക്കുന്നു. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ചുവരുകളില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുദ്രാവാക്യങ്ങള്‍ ഗ്രന്ഥകാരന്‍ പകര്‍ത്തുന്നുണ്ട്. നീതി ലഭിക്കേണ്ടവരുടെ സ്മാരകമായി ആ ഫാക്ടറി നിലനില്‍ക്കണമെന്നാണ് എഴുത്തുകാരന്‍ ആഗ്രഹിക്കുന്നത്. അസമിലെ ബ്രഹ്മപുത്ര നദി ബോട്ടില്‍ മുറിച്ചുകടന്ന് മിസ്സിങ് ഗോത്രക്കാരുടെ പൈതൃകത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ മുഖംമൂടി കലാകാരനായ ഹരിബോയെ പരിചയപ്പെടുന്നു. ഏറെ നാളുകള്‍ക്കു ശേഷം അസമിനെക്കുറിച്ച് സുഹൃത്ത് പറഞ്ഞ അഭിപ്രായത്തില്‍ അസമിന്റെ സമകാലികത അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു. ക്ഷയരോഗവും ബോഡോ കലാപവും അസമിനെ ഒരുപോലെ കാര്‍ന്നു തിന്നുന്നു. യാത്രാനുഭവത്തെ സമകാലത്തേക്ക് കൊരുത്തുവയ്ക്കാന്‍ നടത്തുന്ന ഈ ശ്രമം സംസ്‌കാര നിരീക്ഷണത്തിന്റെ പുത്തന്‍ ബോധ്യമാണ്. അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള അധികം യാത്രകള്‍ മലയാളത്തില്‍ വന്നിട്ടില്ല. രവീന്ദ്രന്റെ ‘അകലങ്ങളിലെ മനുഷ്യര്‍’ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ഈ പുസ്തകം പലപ്പോഴും. രവീന്ദ്രന് സാധ്യമാവാതെ പോയ സംസ്‌കാരവ്യാഖ്യാനം നിര്‍വഹിക്കാന്‍ മുസഫറിന് കഴിയുന്നുണ്ടെന്ന് വിലയിരുത്താനാവും. അസമിലെ തേസ്പൂരില്‍ നിന്ന് അരുണാചല്‍പ്രദേശിലെ തവാങ്ങിലേക്ക് നടത്തിയ യാത്രാനുഭവം പങ്കിടുമ്പോള്‍ സഹയാത്രികന്‍ ഒരു ലാമയാണ്. വണ്ടിയിലിരുന്ന് ലാമയുടെ ആത്മീയ ജീവിതം വലിച്ചെറിഞ്ഞ ലൗകികതയിലേക്ക് പോയ മറ്റൊരു ലാമയുടെ കഥ യാത്രക്കാരിലൊരാള്‍ പറയുന്നതോടെ ലേഖകന് ആ ലാമയെ കാണണമെന്ന് ആഗ്രഹം. അപ്പോള്‍ അടുത്തിരുന്ന ലാമാ ദേഷ്യപ്പെടുന്നു. ഗ്രന്ഥകാരന്റെ സരസവും തീക്ഷ്ണവുമായ മറുപടി ഇങ്ങനെ: ‘ക്ഷമിക്കണം, അട്ടിമറികള്‍ സൃഷ്ടിക്കുന്ന മനുഷ്യരില്‍ ഞാന്‍ അതീവ തല്‍പരനാണ്.’ ഇത്തരത്തില്‍ സാധാരണ യാത്രയെഴുത്തില്‍ ദര്‍ശിക്കാത്ത മുഹൂര്‍ത്തങ്ങള്‍ ഈ പുസ്തകത്തെ വായനാ ക്ഷമമാക്കുന്നു. ഓരോ ഖണ്ഡികയിലും പുതിയ എന്തോ കാത്തിരിക്കുന്നു. യാത്രയുടെ ചലനചിത്രങ്ങള്‍ പോലെ വാക്കുകളുടെ ജാലകക്കൂട്ടുകള്‍ ആശ്ലേഷിക്കുന്നു. ബങ്കറിനരികിലെ ബുദ്ധന്‍ മറ്റൊരു സര്‍ഗാത്മകമായ അട്ടിമറിയാണ്. കര്‍ണ്ണൂലിലെ പരമ്പരാഗത ചുവര്‍ ചിത്രങ്ങള്‍ കാണാന്‍ എത്തുമ്പോള്‍ അദോനി റെയില്‍വേ സ്റ്റേഷനിലെ ഫോക്ക് ചിത്രങ്ങളുടെ വായന നടത്തുന്നു. പരമ്പരാഗത ചിത്രങ്ങളില്‍ ഗുഹാചിത്രണരീതിയുടെ സ്വാധീനം ലേഖകന്‍ നിരീക്ഷിക്കുന്നു. ഒരു നാടോടിക്കഥയുടെ ചിത്രത്തില്‍ നിന്ന് ലിംഗ വിവേചനം, ലിംഗപദവി വ്യത്യാസം തുടങ്ങിയ ചിന്തകളിലേക്ക് പോകുന്നത് എം ഡി കുമാരസ്വാമി, എ കെ രാമാനുജന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ കൃത്യമായി റഫറന്‍സ് നല്‍കിയാണ് അദോനിയിലെ പഴയകാല നാട്ടുരാജാവ് ഇത്യോപ്യക്കാരനായിരുന്നുവെന്ന കൗതുകത്തിലേക്ക് യാത്രികന്‍ നമ്മെ നയിക്കുന്നു. സിദ്ദി മസൂദ് സ്ഥാപിച്ച മുസ്ലിം പള്ളിയുടെ ആര്‍ക്കിടെക്ചറിലെ അത്ഭുതപ്പെടുത്തുന്ന ‘കാലാ പത്തര്‍ ചങ്ങല’ കാണുന്നു. ‘കാലാ പത്തര്‍’ എന്നാല്‍ കറുത്ത കല്ല്. കല്ല് വലയങ്ങളാക്കി മാറ്റി ബന്ധിപ്പിക്കുന്ന രീതി. തച്ചന്മാരുടെ അസാമാന്യകഴിവിന്റെ അടയാളം. ഇതേ കല്ല്ചങ്ങലകള്‍ മറ്റെവിടെയോ കണ്ടിട്ടുണ്ടെന്ന ഓര്‍മ്മ പൊടി തട്ടിയെടുക്കുന്നു. ഒരു കഥയുടെ പരിണാമഗുപ്തി പോലെ ഹിന്ദുക്ഷേത്രത്തിലായിരുന്നു അതെന്ന് തെളിയുന്നു. കര്‍ണാടകയിലെ തലക്കാട്ടുള്ള വൈദേശ്വര ക്ഷേത്രത്തിലാണെന്ന് ഓര്‍ത്തെടുത്തു കൊണ്ട് ഗ്രന്ഥകാരന്‍ അങ്ങോട്ട് പോവുകയാണ്. ‘ബിസ്മില്ലായുടെ ബനാറസ് മോദിയുടെ വാരാണസി’ എന്ന കുറിപ്പാകട്ടെ വലിയ കലാകാരന്റെ ജീവിതത്തിലൂടെ സഞ്ചരിച്ച് നാട്ടുവേരുകളുള്ള മരങ്ങളില്‍നിന്ന്, ഇന്ന് കൃത്രിമത്വത്തിന്റെ രാഷ്ട്രീയ നിറങ്ങളുള്ള ഇലകള്‍ രൂപപ്പെടുന്നതിനെക്കുറിച്ച് ആശങ്ക പങ്കുവെക്കുന്നു. 21 കുറിപ്പുകളും മനോഹരമായ തലക്കെട്ടുകളില്‍ ഭദ്രം.ചില അഭിമുഖങ്ങളും ചേര്‍ത്തിരിക്കുന്നു. ഒടുവിലെ ഫോട്ടോകളുടെ വിന്യാസത്തില്‍പോലും കലാത്മകമായ കണ്ണ് തെളിഞ്ഞുകാണാം.മുഹമ്മദ് എ, എന്‍ എ നസീര്‍, രമ്യാ സഞ്ജീവ്, സുനില്‍ സലാം, ഹാരിസ് കാരാടന്‍, മുഹമ്മദ് സാജിദ്, നൗഷാദ് പി ടി, ഡോ അബ്ദുള്‍ ലത്തീഫ്, ഷെഫീക്ക്, ബിപില്‍ റീഗന്‍, ബെന്യാമിന്‍ തുടങ്ങിയവര്‍ സഹയാത്രികരായി എടുത്ത പടങ്ങളും ചേര്‍ത്തിട്ടുണ്ട്. യാത്രയെഴുത്തില്‍ ഇനി വരാനിരിക്കുന്നവര്‍ക്ക് ‘ബങ്കറിനരികിലെ ബുദ്ധന്‍’ തീര്‍ക്കുന്ന വെല്ലുവിളി ചെറുതല്ല. ഇതൊരു ഇന്ത്യന്‍ യാത്രയാണ്. അതിനാല്‍ തന്നെ ഇതൊരു സമകാല രാഷ്ട്രീയ യാത്രകൂടിയാവുന്നു. ചെരാതുകള്‍ നിറഞ്ഞ പുഴക്കടവുകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ ഈ പുസ്തകം കൈയിലെടുക്കാതിരിക്കില്ല.
ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ സുപരിചിതനായ റിസബാവ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. ഇപ്പോള്‍ കൈരളി ചാനലിലെ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖം ശ്രദ്ധ നേടുകയാണ്. നാടകത്തിലൂടെ സിനിമയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തന്റെ ദാനധര്‍മങ്ങളെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ റിസബാവ സംസാരിക്കുന്നുണ്ട്. ജീവിതത്തില്‍ പല ആഘോഷങ്ങളും തനിക്ക് സിനിമ ഷൂട്ടിംഗ് കാരണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്റെ ജോലിയായ ഈ കലയെ ദൈവികമായാണ് കാണുന്നതെന്നും റിസബാവ അഭിമുഖത്തില്‍ പറയുന്നു. ‘റംസാനേക്കാള്‍ എനിക്ക് പ്രധാനം വര്‍ക്ക് തന്നെയാണ്. വര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ റംസാന്‍ ആഘോഷിക്കാന്‍ പറ്റൂ,’ റിസബാവ പറഞ്ഞു. താന്‍ ചെയ്യുന്ന ദാനധര്‍മങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ”ഞാന്‍ മുന്‍തൂക്കം കൊടുക്കുന്നത് നന്മക്കും സ്‌നേഹത്തിനുമാണ്. മരിച്ചു പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകില്ലല്ലോ. ജീവിച്ചിരിക്കുന്ന സമയത്ത് പരസ്പരം സഹായിച്ച് ജീവിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read Also Read രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി നാടകത്തില്‍ ഒരുപാട് അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ അത്രത്തോളം അവസരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ റിസബാവ താന്‍ ഒരു വലിയ നടനല്ലെന്നും അഭിനയിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ‘നാടകത്തില്‍ ചെയ്തത് പോലെ നല്ല കഥാപാത്രങ്ങള്‍ എനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ല. ഞാന്‍ ചെറിയൊരു നടനാണ്. അഭിനയിക്കാന്‍ ശ്രമിക്കുകയാണ് എന്നേ പറയാന്‍ പറ്റൂ,’ അദ്ദേഹം പറഞ്ഞു. Also Read Also Read ഇനിയും ഇതാവര്‍ത്തിച്ചാല്‍ പിടിച്ച് അകത്തിടാന്‍ ഉത്തരവിടും; കങ്കണയോട് കോടതി സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്. പിന്നീട് മലയാള സിനിമയില്‍ പ്രധാനപ്പെട്ട പല വില്ലന്‍ റോളുകളും റിസബാവ അവതരിപ്പിച്ചിരുന്നു.
ഓരോ ഓണത്തിനും കോടിമുണ്ടിന്റെ മണവും കണ്ണീരിന്റെ പുളിപ്പുമാണ് മനസിലേക്ക് ഓടിയെത്തുന്നത്. പ്രതാപ ഐശ്വര്യങ്ങള്‍ പഴങ്കഥയായി ചിതലരിക്കുന്ന തറവാടിന്റെ പൂമുഖപ്പടിയില്‍ തെക്കേനിലത്തിന്റെ വളവുകഴിഞ്ഞ് കടന്നുവരുന്ന ഓരോ ആളെയും കണ്ണുംനട്ട് കാത്തിരുന്നിരുന്നു പഴയ ഉത്രാടസന്ധ്യയില്‍. ആ ഉത്രാടസന്ധ്യകള്‍ ഇന്നും മനസ്സിന്റെ തിരശ്ശീലയില്‍ തെളിയുകയാണ്. കൂട്ടുകാര്‍ അവര്‍ക്കു കിട്ടിയ ചുവപ്പും നീലയും കരകളുള്ള ഓണക്കോടി കാണിച്ച് കൊതിപ്പിച്ചപ്പോഴെല്ലാം എന്റെ പ്രതീക്ഷ കടവുപടി കടന്നുവരുന്ന വലിയമ്മാവനിലായിരുന്നു. എത്ര വഴക്ക് പറഞ്ഞു ഭയപ്പെടുത്തിയാലും ഉണ്ണിയുടെ മനസ്സിന്റെ നോവുകള്‍ മക്കളില്ലാത്ത വല്യമ്മാവന് നന്നായിട്ട് അറിയുമായിരുന്നു. അതാണ് പഴയകാല അനുഭവങ്ങള്‍. അന്ന് ഒമ്പത് വയസ്സുകാരനായ എന്റെ കാത്തിരിപ്പ് കണ്ടിട്ടായിരിക്കണം അമ്മ ആശ്വസിപ്പിച്ചു - ‘നീ ഇങ്ങനെ വേവലാതിപ്പെട്ടാലോ? വന്നു ചോറുണ്ണ്. അമ്മാവന്‍ എന്തായാലും കൊണ്ടുവരും’. പക്ഷേ, മനസ്സിന് ഒരു സമാധാനവുമില്ല. അഥവാ വല്യമ്മാവന്‍ മറന്നുപോയാലോ? ഇടവഴിയില്‍ ടോര്‍ച്ചുവെട്ടം കണ്ടതും മുറ്റത്തേക്ക് ഞാന്‍ ഓടിയിറങ്ങിയതും ഒന്നിച്ചായിരുന്നു. അമ്മാവന്റെ കയ്യിലേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി. ഇല്ല! അമ്മാവന്റെ കയ്യിലൊന്നുമില്ല. ഒരു തലമുടിനാരുപോലുമില്ല! താക്കോല്‍കൂട്ടം മാത്രം. ഞാന്‍ ഉറക്കെ നിലവിളിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. മാസാമാസം പണമയച്ച അച്ഛന്‍ പ്രത്യേകം എഴുതിയതാണ് ആ മണിയോര്‍ഡര്‍ ഫോമിന്റെ താഴെ - ‘കുട്ടികള്‍ക്ക് കോടി വാങ്ങിക്കൊടുക്കണേ’ എന്ന്. അത് ഒപ്പിട്ടുവാങ്ങിയ അമ്മാവന്‍ ഈ കൊലച്ചതി ചെയ്യുമെന്ന് ആര് വിചാരിച്ചു. അന്നോളം മറുത്തൊരക്ഷരം പറയാതെ അമ്മാവനെ അനുസരിക്കാന്‍ മാത്രമറിയുന്ന എന്റെ അമ്മ എനിക്ക് വേണ്ടിയാണ് ആദ്യമായി വിനയം കൈവെടിഞ്ഞത്. ‘ആരുടെയും ഓശാ‍രമൊന്നുമല്ലല്ലോ കുഞ്ഞുങ്ങളുടെ മനസ്സറിയില്ലേ നിങ്ങക്ക്?’ - പിന്നെ ആ ഉത്രാടസന്ധ്യ ശോകമാനമായി. ആ തറവാടാകെ ശ്മശാനമൂകമായി. ഉണ്ണാതെ വിഷമിച്ച് തളര്‍ന്നുറങ്ങിയ ഞാന്‍ അമ്മാവന്റെ വിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ആറ് നാഴികദൂരം താണ്ടി ചൌക്കി രാമന്റെ തുണിക്കട തുറപ്പിച്ച് ഓണമുണ്ടും വാങ്ങി അമ്മാവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നാലായി മടക്കിയ ആ ചുവന്ന വരയന്‍ കോടി മുണ്ടിലുള്ള ഏതോ ഭഗവാന്റെ പുഞ്ചിരിക്കുന്ന ചിത്രം ഞാന്‍ റാന്തല്‍ വെളിച്ചത്തില്‍ ഞാന്‍ നോക്കി നിന്നു. ആഹ്ലാദം കൊണ്ട് എനിക്ക് വീര്‍പ്പുമുട്ടി. ആ റാന്തലിന്റെ ഇത്തിരിവെട്ടത്തില്‍ അമ്മാവനും കോടി മുണ്ടും അമ്മയുടെ പുഞ്ചിരിയും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആ മുണ്ട് വാങ്ങി മുഖത്തോട് ചേര്‍ത്തുപിടിച്ചപ്പോള്‍ ഉണ്ടായ മണം ഇന്നുമുണ്ട് എന്റെ മനസ്സില്‍, എന്റെ നെറുകയില്‍. മക്കള്‍ക്ക് ഓണക്കോടികള്‍ വാങ്ങിയ എത്രയോ നാളുകള്‍ നടന്നു മറഞ്ഞെങ്കിലും ഓരോ ഉത്രാടസന്ധ്യയിലും പഴയ ഒമ്പത് വയസ്സുകാരന്റെ കണ്ണീരും കോടി മുണ്ടിന്റെ മണവും ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നു. ചിറ്റാടയും ഓണപ്പുടവയും പിന്നെ കളമൊഴിഞ്ഞു പോയി. പൂവിളി മറന്ന മലനാട്ടില്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂലോറികളുടെ ഇരമ്പം മാത്രമായി മാറി. പണ്ട് പുന്നെല്ലിന്റെ മണം പുരണ്ട കുത്തരിച്ചോറുണ്ടായിരുന്നു. ഇന്നോ? ആന്ധ്രയില്‍ നിന്നെത്തുന്ന പുത്തന്‍ അരിക്ക് വേണ്ടി നാം കാത്തുനില്‍ക്കുന്നു. ഓണാഘോഷം യഥാര്‍ഥത്തില്‍ നമ്മുടെ കച്ചവടക്കാര്‍ക്ക് മാത്രമായി. ഓണപ്പെരുമയെല്ലാം പുറംനാടുകളിലേക്ക് ഒഴുകിപോയി. അങ്ങാടിപ്പെരുമയെല്ലാം അകത്തേക്ക് കയറിവന്നിരിക്കുന്നു. അപ്പോഴും എന്റെ പഴമനസ്സ് പാടിപ്പോയി ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം...’. ഈ ഓണക്കാലത്തും പടികയറി വരുന്ന ഓണത്തപ്പന്റെ ഓലക്കുടയുടെ ഇത്തിരിവട്ടം ഞാന്‍ കാണുന്നു. നന്മയുടെ, മനോഹരമായ ഒരു ഇത്തിരിവെട്ടം. നമുക്ക് ഹൃദയം കൊണ്ട് വരവേല്‍ക്കാം മാവേലിത്തമ്പുരാനെ. അനുബന്ധ വാര്‍ത്തകള്‍ ഓണമെത്തി, ഇന്ന് അത്തം ഈ ഓണത്തിനും മദ്യത്തെ പായസം വെട്ടുമോ? ഓണം ഓഫറുമായി ഒളിമ്പസ് ജോണ്‍സന്‍റെ കുടുംബത്തിന് 5 ലക്ഷം നല്‍കും: മുഖ്യമന്ത്രി ഇത്തവണത്തെ ഓണം പൃഥ്വി സ്വന്തമാക്കുമോ? " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ലാ​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ളാ​ണ്. അ​വ​യു​ടെ വേ​റി​ട്ട ചെ​യ്തി​ക​ള്‍ ആ​ളു​ക​ളി​ല്‍ മി​ക്ക​പ്പോ​ഴും ചി​രി​പ​ട​ര്‍​ത്തു​ക​യൊ കൗ​തു​കം ജ​നി​പ്പി​ക്കു​ക​യൊ ചെ​യ്യും. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് ഓ​ഫീ​സ​ര്‍ പ​ര്‍​വീ​ണ്‍ ക​സ്‌വാന്‍ ത​ന്‍റെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പു​ലി​ക​ള്‍ തെ​ങ്ങു​ക​യ​റു​ന്ന​താ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളുടെ തു​ട​ക്ക​ത്തി​ല്‍ ഒ​രു പു​ള്ളി​പ്പു​ലി സാ​വ​ധാ​നം തെ​ങ്ങി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന​താ​ണു​ള്ള​ത്. എ​ന്നാ​ല​ത് താ​ഴെ എ​ത്തു​മ്പോ​ള്‍ മ​റ്റൊ​രു പു​ലി ആ​ക്ര​മി​ക്കാ​നെ​ത്തു​ക​യാ​ണ്. ഉ​ട​ന്‍​ത​ന്നെ ആ​ദ്യ​ത്തെ പു​ലി തെ​ങ്ങി​ന് മു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ പു​ലി​യും തെ​ങ്ങി​ല്‍ ക​യ​റു​ക​യാ​ണ്. ഒ​ടു​വി​ല്‍ അ​വ​യി​ലൊ​രെ​ണ്ണം താ​ഴേ​ക്കി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ദൃ​ശ്യ​ങ്ങ​ള്‍ എ​ടു​ത്ത​യാ​ളും ഓ​ടു​ന്ന​താ​യി മ​ന​സി​ലാ​കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. Look at the agility of these cats. Somewhere from MH via WhatsApp. That is why leopards are omnipresent in India. pic.twitter.com/LruY3Hfnom — Parveen Kaswan, IFS (@ParveenKaswan) September 18, 2022 Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. കൊ​ച്ചു​കു​ട്ടി​യു​മാ​യി "ഏ​റ്റു​മു​ട്ടു​ന്ന’ മു​ഹ​മ്മ​ദ് അ​ലി; വ​ലി​യ മ​നു​ഷ്യ​നെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ​ല്ലൊ മു​ഹ​മ്മ​ദ​ലി എ​ന്ന ബോ​ക്സിം​ഗ് താ​രം. ഒ​രു കാ​ല​ത്ത് എ​തി​രാ​ളി​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍; വീ​ഡി​യോ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മ "സൂപ്പര്‍ ഡോക്ടര്‍’; നോവറിയിക്കാതെ കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കുന്ന ഡോക്ടറെ കാണാം ചെറിയ കുഞ്ഞുങ്ങളാണല്ലൊ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരര്‍. അവരൊന്ന് വീഴുന്നതുപോലും നമ്മില്‍ ദുഃഖം ഉളവാക്കാറില്ലെ. പ്രത്യേകിച്ച് അമ്മമാരില്‍. < a> ക്ഷേ​ത്ര​ത്തി​ലെ ആനയുടെ പ്ര​തി​മ​യി​ല്‍ കു​ടു​ങ്ങി​ യു​വാ​വ്; വീ​ഡി​യോ കാ​ണാം ഭാ​ര​ത​ത്തി​ല്‍ പ​ല മ​ത​ങ്ങ​ളും പ​ല​ത​രം വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട​ല്ലൊ. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രാ​ധ​ന ക്ര​മ​ങ്ങ​ളും ആ​ചാ​ര​ വ​ര​നൊ​പ്പം വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന വ​ള​ര്‍​ത്തു​നാ​യ; വൈ​റ​ല്‍ വീ​ഡി​യോ വി​വാ​ഹം വേ​റി​ട്ട​താ​ക്കാ​ന്‍ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​പ്പോ​ള്‍. സേ​വ് ദ ​ഡേ​റ്റ് മു​ത​ല്‍ വി​വാ​ഹ​ന​ന്ത​ര ച​ട കോ​ഴി​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന കു​ട്ടി; ഈ ​വീ​ഡി​യോ നി​ങ്ങ​ളെ ബാ​ല്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് തീ​ര്‍​ച്ച ബാ​ല്യം, അ​തി​ന്‍റെ മ​നോ​ഹാ​രി​താ എ​ത്ര പ​റ​ഞ്ഞാ​ലും ആ​ര്‍​ക്കും മ​തി​യാ​വു​കി​ല്ല​ല്ലൊ. നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ ​ഘ​ട്ടം ഓ​ര്‍​ക്കു​മ്പോ​ഴൊ​ക്കെ ഉ​ള്ളൊ ബിജെപി അണികള്‍ക്ക് നേരെ രാഹുല്‍ഗാന്ധിയുടെ "ഫ്ലെെയിംഗ് കിസ്' ; വീഡിയോ വൈറല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണല്ലൊ. ഈ യാത്രയില്‍ നിരവധി സംസ്ഥാനങ്ങളിലെ ആളുകളുമായി അദ്ദേഹം സംവദിക്കുകയ "മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1995 ലോഞ്ച് പാര്‍ട്ടി’; സൈബര്‍ ലോകത്ത് തരംഗം തീര്‍ത്ത് ബില്‍ ഗേറ്റ്സിന്‍റെ നൃത്തം സമൂഹ മാധ്യമങ്ങളില്‍ പല വീഡിയോകളും വെെറലാകാറുണ്ടല്ലൊ. എന്നാല്‍ ലോസ്റ്റ് ഇന്‍ ഹിസ്റ്ററി എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില് "പ്രാ​യ​മാ​കാ​ന്‍ മ​ന​സി​ല്ല'; സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം കാ​ട്ടു​ന്ന വ​യോ​ധി​ക​നെ കാ​ണാം "വ​യ​സാ​യി​ല്ലെ...' ഇ​താ​ണ് പ​ല​രും പ​ല കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​യാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യാ​റ്. എ​ന്നാ​ല്‍ അ​പൂ​ര്‍​വം ചി​ല​ര്‍ ഈ ​ന്യാ​യ​ത് "ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്'; മെ​ര്‍​ലി​ന്‍ മ​ണ്‍​ട്രോ​യെ ഓ​ര്‍​മി​പ്പി​ച്ച് ഈ ​മൂ​ങ്ങ 1950-60 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഒ​രാ​ളാ​യി​രു​ന്ന​ല്ലൊ അ​മേ​രി​ക്ക​ന്‍ അ​ഭി​നേ​ത്രി മെ​ര്‍​ലി​ന്‍ മ​ണ്‍​ "ച​ങ്ക്'; പൂ​ച്ച​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കു​ര​ങ്ങ​ന്‍ ച​ങ്ങാ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ മൃ​ഗ​ങ്ങ​ളു​ടെ പ​ല ചെ​യ്തി​ക​ളും മി​ക്ക​വ​ര്‍​ക്കും കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ കു​സൃ​തി​ക​ള്‍ കാ​ട "ഞങ്ങടെ പിള്ളേരെ തൊടുന്നോടാ'; വാത്തക്കുഞ്ഞുങ്ങളെ തൊടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് കാണാം അവനവന്‍റെ കുഞ്ഞുങ്ങള്‍ എന്നുപറഞ്ഞാല്‍ ഏതു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. ആ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ അതിന്‍റെ മാതാപിതാക്കളുട "വ​ന്ന​ല്ലൊ...​ന​ന്ദി'; ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ത്തി​യ ട്രെ​യി​നി​നെ കൈ​യ​ടി​യോ​ടെ വ​ര​വേ​ല്‍ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ നാം ​കാ​ത്തി​രി​ക്കു​ന്ന ആ​ള്‍ വ​രാ​ന്‍ ഏ​റെ വെെകു​ന്ന​തി​ന് ന്യൂ​ജെ​ന്‍ ഭാ​ഷ​യി​ല്‍ "പോ​സ്റ്റ് ആ​വു​ക' എ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഈ ​വൈ​ക​ല്‍ സു​ഹൃ​ത്ത യ​ഥാ​ര്‍​ഥ നെ​യ്മ​ര്‍ പ​രി​ക്കേ​റ്റ് ഹോ​ട്ട​ലി​ല്‍; ആ​രാ​ധ​ക​രെ ന​ന്നാ​യി പ​റ്റി​ച്ച് അ​പ​ര​ന്‍ "നെ​യ്മ​ര്‍’ ഒ​രു മ​നു​ഷ്യ​നെ പോ​ലെ ഏ​ഴു​പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഇ​തി​ലെ​ത്ര വാ​സ്ത​വ​മു​ണ്ടെ​ന്ന് ആ​ര്‍​ക്കും പി​ടി​യി​ല്ല. എ​ന്നാ​ല്‍ ന​മു​ക്ക​റി​യാ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം ഈ ​മ​ഞ്ഞ​ക്കി​ളി; വീ​ഡി​യോ കാ​ണു​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ല​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വീ​ഡി​യോ​ക​ള്‍ ആ​ണ​ല്ലൊ. പ്ര​ത്യേ​കി​ച്ച് ആ​ന​യും നാ​യ​ "മഞ്ഞിഷ്ടമാണെനിക്ക്'; മഞ്ഞുതുള്ളിയെ പിടിക്കാന്‍ ശ്രമിക്കുന്ന കരടിക്കുട്ടിയെ കാണാം സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ എത്താറുണ്ടല്ലൊ. അവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ബ്യൂട്ടന്‍ഗെബീഡന യഥേഷ്ടം നൃത്തം ചെയ്യുന്ന സ്പൈഡര്‍മാനും സുഹൃത്തുക്കളും; വൈറല്‍ വീഡിയോ കാണാം ഇടം ഏതായാലും മനസിനിഷ്ടമുള്ള രീതിയില്‍ ഒന്നു നൃത്തംചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ലല്ലൊ. അത്തരത്തില്‍ ആരെങ്കിലും ചുവടുവച്ചാല്‍ സ "ആവേശം'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഹാരം കണ്ടപ്പോഴുള്ള ഒരു നായയുടെ ചാട്ടം നായ്ക്കള്‍ നമുക്കേറ്റം പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണല്ലൊ. ഉടമയുമായി അത്ര ഇണങ്ങുന്ന പല നായകളും മിക്കപ്പോഴും അവരുടെ ചെയ്തികള്‍ നിമിത്താം കാഴ് ബൈക്കില്‍ പാഞ്ഞ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന പോലീസുകാരന്‍; അഭിനന്ദനവുമായി സൈബര്‍ ലോകം പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. എ "പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില കൊ​ച്ചു​കു​ട്ടി​യു​മാ​യി "ഏ​റ്റു​മു​ട്ടു​ന്ന’ മു​ഹ​മ്മ​ദ് അ​ലി; വ​ലി​യ മ​നു​ഷ്യ​നെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ​ല്ലൊ മു​ഹ​മ്മ​ദ​ലി എ​ന്ന ബോ​ക്സിം​ഗ് താ​രം. ഒ​രു കാ​ല​ത്ത് എ​തി​രാ​ളി​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍; വീ​ഡി​യോ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മ "സൂപ്പര്‍ ഡോക്ടര്‍’; നോവറിയിക്കാതെ കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കുന്ന ഡോക്ടറെ കാണാം ചെറിയ കുഞ്ഞുങ്ങളാണല്ലൊ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരര്‍. അവരൊന്ന് വീഴുന്നതുപോലും നമ്മില്‍ ദുഃഖം ഉളവാക്കാറില്ലെ. പ്രത്യേകിച്ച് അമ്മമാരില്‍. < a> ക്ഷേ​ത്ര​ത്തി​ലെ ആനയുടെ പ്ര​തി​മ​യി​ല്‍ കു​ടു​ങ്ങി​ യു​വാ​വ്; വീ​ഡി​യോ കാ​ണാം ഭാ​ര​ത​ത്തി​ല്‍ പ​ല മ​ത​ങ്ങ​ളും പ​ല​ത​രം വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട​ല്ലൊ. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രാ​ധ​ന ക്ര​മ​ങ്ങ​ളും ആ​ചാ​ര​ വ​ര​നൊ​പ്പം വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന വ​ള​ര്‍​ത്തു​നാ​യ; വൈ​റ​ല്‍ വീ​ഡി​യോ വി​വാ​ഹം വേ​റി​ട്ട​താ​ക്കാ​ന്‍ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​പ്പോ​ള്‍. സേ​വ് ദ ​ഡേ​റ്റ് മു​ത​ല്‍ വി​വാ​ഹ​ന​ന്ത​ര ച​ട കോ​ഴി​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന കു​ട്ടി; ഈ ​വീ​ഡി​യോ നി​ങ്ങ​ളെ ബാ​ല്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് തീ​ര്‍​ച്ച ബാ​ല്യം, അ​തി​ന്‍റെ മ​നോ​ഹാ​രി​താ എ​ത്ര പ​റ​ഞ്ഞാ​ലും ആ​ര്‍​ക്കും മ​തി​യാ​വു​കി​ല്ല​ല്ലൊ. നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ ​ഘ​ട്ടം ഓ​ര്‍​ക്കു​മ്പോ​ഴൊ​ക്കെ ഉ​ള്ളൊ ബിജെപി അണികള്‍ക്ക് നേരെ രാഹുല്‍ഗാന്ധിയുടെ "ഫ്ലെെയിംഗ് കിസ്' ; വീഡിയോ വൈറല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണല്ലൊ. ഈ യാത്രയില്‍ നിരവധി സംസ്ഥാനങ്ങളിലെ ആളുകളുമായി അദ്ദേഹം സംവദിക്കുകയ "മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1995 ലോഞ്ച് പാര്‍ട്ടി’; സൈബര്‍ ലോകത്ത് തരംഗം തീര്‍ത്ത് ബില്‍ ഗേറ്റ്സിന്‍റെ നൃത്തം സമൂഹ മാധ്യമങ്ങളില്‍ പല വീഡിയോകളും വെെറലാകാറുണ്ടല്ലൊ. എന്നാല്‍ ലോസ്റ്റ് ഇന്‍ ഹിസ്റ്ററി എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില് "പ്രാ​യ​മാ​കാ​ന്‍ മ​ന​സി​ല്ല'; സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം കാ​ട്ടു​ന്ന വ​യോ​ധി​ക​നെ കാ​ണാം "വ​യ​സാ​യി​ല്ലെ...' ഇ​താ​ണ് പ​ല​രും പ​ല കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​യാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യാ​റ്. എ​ന്നാ​ല്‍ അ​പൂ​ര്‍​വം ചി​ല​ര്‍ ഈ ​ന്യാ​യ​ത് "ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്'; മെ​ര്‍​ലി​ന്‍ മ​ണ്‍​ട്രോ​യെ ഓ​ര്‍​മി​പ്പി​ച്ച് ഈ ​മൂ​ങ്ങ 1950-60 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഒ​രാ​ളാ​യി​രു​ന്ന​ല്ലൊ അ​മേ​രി​ക്ക​ന്‍ അ​ഭി​നേ​ത്രി മെ​ര്‍​ലി​ന്‍ മ​ണ്‍​ "ച​ങ്ക്'; പൂ​ച്ച​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കു​ര​ങ്ങ​ന്‍ ച​ങ്ങാ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ മൃ​ഗ​ങ്ങ​ളു​ടെ പ​ല ചെ​യ്തി​ക​ളും മി​ക്ക​വ​ര്‍​ക്കും കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ കു​സൃ​തി​ക​ള്‍ കാ​ട "ഞങ്ങടെ പിള്ളേരെ തൊടുന്നോടാ'; വാത്തക്കുഞ്ഞുങ്ങളെ തൊടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് കാണാം അവനവന്‍റെ കുഞ്ഞുങ്ങള്‍ എന്നുപറഞ്ഞാല്‍ ഏതു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. ആ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ അതിന്‍റെ മാതാപിതാക്കളുട "വ​ന്ന​ല്ലൊ...​ന​ന്ദി'; ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ത്തി​യ ട്രെ​യി​നി​നെ കൈ​യ​ടി​യോ​ടെ വ​ര​വേ​ല്‍ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ നാം ​കാ​ത്തി​രി​ക്കു​ന്ന ആ​ള്‍ വ​രാ​ന്‍ ഏ​റെ വെെകു​ന്ന​തി​ന് ന്യൂ​ജെ​ന്‍ ഭാ​ഷ​യി​ല്‍ "പോ​സ്റ്റ് ആ​വു​ക' എ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഈ ​വൈ​ക​ല്‍ സു​ഹൃ​ത്ത യ​ഥാ​ര്‍​ഥ നെ​യ്മ​ര്‍ പ​രി​ക്കേ​റ്റ് ഹോ​ട്ട​ലി​ല്‍; ആ​രാ​ധ​ക​രെ ന​ന്നാ​യി പ​റ്റി​ച്ച് അ​പ​ര​ന്‍ "നെ​യ്മ​ര്‍’ ഒ​രു മ​നു​ഷ്യ​നെ പോ​ലെ ഏ​ഴു​പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഇ​തി​ലെ​ത്ര വാ​സ്ത​വ​മു​ണ്ടെ​ന്ന് ആ​ര്‍​ക്കും പി​ടി​യി​ല്ല. എ​ന്നാ​ല്‍ ന​മു​ക്ക​റി​യാ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം ഈ ​മ​ഞ്ഞ​ക്കി​ളി; വീ​ഡി​യോ കാ​ണു​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ല​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വീ​ഡി​യോ​ക​ള്‍ ആ​ണ​ല്ലൊ. പ്ര​ത്യേ​കി​ച്ച് ആ​ന​യും നാ​യ​ "മഞ്ഞിഷ്ടമാണെനിക്ക്'; മഞ്ഞുതുള്ളിയെ പിടിക്കാന്‍ ശ്രമിക്കുന്ന കരടിക്കുട്ടിയെ കാണാം സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ എത്താറുണ്ടല്ലൊ. അവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ബ്യൂട്ടന്‍ഗെബീഡന യഥേഷ്ടം നൃത്തം ചെയ്യുന്ന സ്പൈഡര്‍മാനും സുഹൃത്തുക്കളും; വൈറല്‍ വീഡിയോ കാണാം ഇടം ഏതായാലും മനസിനിഷ്ടമുള്ള രീതിയില്‍ ഒന്നു നൃത്തംചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ലല്ലൊ. അത്തരത്തില്‍ ആരെങ്കിലും ചുവടുവച്ചാല്‍ സ "ആവേശം'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഹാരം കണ്ടപ്പോഴുള്ള ഒരു നായയുടെ ചാട്ടം നായ്ക്കള്‍ നമുക്കേറ്റം പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണല്ലൊ. ഉടമയുമായി അത്ര ഇണങ്ങുന്ന പല നായകളും മിക്കപ്പോഴും അവരുടെ ചെയ്തികള്‍ നിമിത്താം കാഴ് ബൈക്കില്‍ പാഞ്ഞ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന പോലീസുകാരന്‍; അഭിനന്ദനവുമായി സൈബര്‍ ലോകം പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. എ "പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില ഐസ്ക്രീം നല്‍കാതെ കളിപ്പിക്കുന്ന കച്ചവടക്കാരനോട് കലഹിക്കുന്ന പെണ്‍കുട്ടി; വീഡിയോ കുട്ടികള്‍ക്ക് നേരെ ഐസ്ക്രീം നീട്ടിയശേഷം അതുനല്‍കാതെ കബളിപ്പിക്കുന്ന ടര്‍ക്കിഷ് ഐസ്ക്രീം വില്‍പ്പനക്കാരുടെ ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാ സമൂഹ മാധ്യമങ്ങളെ ചിരിപ്പിച്ച് ഇലക്ട്രീഷന്‍റെ പൂച്ച സഹായി; വൈറല്‍ വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ വീഡിയോ ആണ്. തങ്ങളുടെ ചെയ്തികള്‍ കാരണം ആനയും നായയും ഒക്കെ നെറ്റിസണില്‍ താരമാണ്. പൂച്ചകളും ഇക്കാര് റോക്കോ പശുവോ? വീഡിയോ കണ്ടശേഷം ഉത്തരം തീരുമാനിച്ചോളു തൊണ്ണൂറുകളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ടിവി പരിപാടിയായിരുന്നല്ലൊ ഡബ്ല്യുഡബ്ല്യുഎഫ് എന്നത്. പിന്നീടത് ഡബ്ല്യുഡബ്ല്യുഇ ആയപ്പോഴും ആരാധകര്‍ക്ക കാലില്ലാത്ത ചെരുപ്പ് കള്ളന്‍; വൈറലായ ഈ മോഷണ വീഡിയോ കാണൂ സാധാരണ ആരാധനാലയങ്ങള്‍ക്കുള്ളിലും വീടുകളിലുമൊക്കെ കയറുമ്പോള്‍ ആളുകള്‍ അവരുടെ പാദരക്ഷ അഴിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇങ്ങനെ ചെരുപ്പഴിച്ചു മഴ ആസ്വദിക്കുന്ന കുട്ടി; വീഡിയോ ഓര്‍മകള്‍ തിരികെ കൊണ്ടുവന്നെന്ന് സൈബര്‍ ലോകം പണ്ട് മഴ നനഞ്ഞ് പാടവരമ്പിലൂടെ സ്കൂളിലേക്ക് പോയ കഥകള്‍ പറയാന്‍ എത്രയോ പേര്‍ക്കുണ്ട്. ഒരിക്കലും തിരികെ ലഭിക്കാനിടയില്ലാത്ത ആ കുട്ടിക്കാലത്തെയും ഗൃഹാതുരത "ദിശയാണ് പ്രധാനം':കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം രസകരമായി പറഞ്ഞ് ആനന്ദ് മഹീന്ദ്ര; വീഡിയോ സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്‍റെ മിക്ക ട്വീറ്റുകളും വെെറലാ മഴയുള്ളപ്പോള്‍ തെരുവ് നായ്ക്കളെ വീടിനുള്ളില്‍ വിശ്രമിക്കാന്‍ അനുവദിക്കുന്ന സ്ത്രീ; വീഡിയോ കാണാം മഴയും അതിനാലുള്ള തണുപ്പും സാധാരണ സഹിക്കാന്‍ അല്‍പം പാടുള്ള കാര്യമാണ്. മനുഷ്യര്‍ക്ക് അവരവരുടെ വീടുകളിലേക്ക് കയറാനാകും. അതുമല്ലെങ്കില്‍ കയറിനില്‍ക്കാന്‍ ഉടമയെ കാത്ത് വഴിയരികില്‍ നില്‍ക്കുന്ന പശു; ഹൃദ്യമെന്ന് സൈബര്‍ ലോകം ചില മൃഗങ്ങളും മനുഷ്യരും തമ്മിലെ ബന്ധം നമ്മെ അത്ഭുതപ്പെടുത്തും. പ്രത്യേകിച്ച് നായയും ആനയും ഒക്കെ മനുഷ്യരുമായി കാട്ടുന്ന അടുപ്പം സമൂഹ മാധ്യമങ്ങള്‍ ആഘോഷമ "ഇത് വെറും അനാദരവ്’; ഭര്‍ത്താവിന്‍റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച സ്ത്രീക്ക് വിമര്‍ശനം സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വി "ഇങ്ങനെയാണല്ലെ ക്രിക്കറ്റ്'; ഇന്ത്യന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രിക്കറ്റ് പഠിക്കുന്ന ജര്‍മാന്‍കാരന്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള ഒരു കായിക വിനോദമാണല്ലൊ ക്രിക്കറ്റ്. പ്രത്യേകിച്ച് ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ടല്ലൊ. എന്നാല്‍ ചില രാജ് Latest News വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; ഹൈ​ദ​രാ​ബാ​ദി​ല്‍ യു​വ​തി​യെ ആ​ള്‍​ക്കൂ​ട്ടം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കരിപ്പൂരിൽ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു ആ​ല​പ്പു​ഴ​യി​ൽ വാ​ഹ​നാ​പ​ക​ടം: ഡി​സി​സി നേ​താ​വ് മ​രി​ച്ചു മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു "മൊ​മ​ന്‍റം' ന​ഷ്ട​മാ​യ ബ്ര​സീ​ൽ; പ​ത​റാ​തെ നി​ന്ന് മാ​ർ​ട്ടീ​ന​സ് Latest News വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; ഹൈ​ദ​രാ​ബാ​ദി​ല്‍ യു​വ​തി​യെ ആ​ള്‍​ക്കൂ​ട്ടം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കരിപ്പൂരിൽ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു ആ​ല​പ്പു​ഴ​യി​ൽ വാ​ഹ​നാ​പ​ക​ടം: ഡി​സി​സി നേ​താ​വ് മ​രി​ച്ചു മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു "മൊ​മ​ന്‍റം' ന​ഷ്ട​മാ​യ ബ്ര​സീ​ൽ; പ​ത​റാ​തെ നി​ന്ന് മാ​ർ​ട്ടീ​ന​സ് Home | Editorial | Leader Page | Local News | Kerala | National | International | Business | Sports | NRI News | Movies | Auto Spot | Health Remembrances | Today's news | Youth Special | Cartoons | Jeevithavijayam | Matrimonial | Classifieds | Deepika Newspaper | Rashtra Deepika | Chocolate Sunday Deepika | Business Deepika | Karshakan | Kuttikalude Deepika | Career Deepika | Sthreedhanam | Children's Digest | English | About Us Rashtra Deepika LTD Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil Copyright © 2022 , RDL. All rights reserved To access reprinting rights, please contact [email protected]
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
മുനി തുടര്‍ന്നു: ജീവന്‍ ബാഹ്യലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും ബാഹ്യമായ ഇന്ദ്രിയങ്ങളാലാണ്. എന്നാല്‍ അന്തരേന്ദ്രിയങ്ങളാലാണ് ജീവന്‍ ഉള്ളിലുണരുന്ന സ്വപ്നലോകത്തെ അറിയുന്നത്. “ഇന്ദ്രിയങ്ങള്‍ ബാഹ്യലോകത്തെ അനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഉള്ളിലുള്ള ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വ്യക്തതയുണ്ടാവുകയില്ല. അവയുടെ തലം പുകമൂടിമങ്ങിയിരിക്കും. എന്നാല്‍ ധ്യാനവേളയില്‍ ഇന്ദ്രിയങ്ങള്‍ അകത്തേയ്ക്ക് തിരിക്കുമ്പോള്‍ സാധകന്‍ അവനില്‍ത്തന്നെയുള്ള ലോകത്തെ തെളിമയോടെ കാണുന്നു. വാസ്തവത്തില്‍ ലോകമെന്ന ഈ പ്രകടിത ദൃശ്യത്തില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നുമില്ല. അതെങ്ങനെ കാണപ്പെടുന്നോ, അതപ്രകാരം തന്നെയാകുന്നു. അതിനാല്‍ കണ്ണുകള്‍ തുറന്നു പുറത്തേയ്ക്ക് നോക്കുമ്പോള്‍ ഈ ലോകം അനന്തബോധത്തിനു ബാഹ്യമായാണ് കാണപ്പെടുന്നത്. എല്ലാ ഇന്ദ്രിയ സംവേദനങ്ങളും – സ്പര്‍ശനം, ദര്‍ശനം, ഘ്രാണനം, ശ്രവണം, സ്വാദറിയല്‍, ആശകള്‍, എല്ലാം ചേര്‍ന്ന സംഘാതമാണ്‌ ജീവന്‍ എന്നറിയപ്പെടുന്നത്. അത് ജീവശക്തിയുള്ള ശുദ്ധബോധം തന്നെയാകുന്നു. ഈ ജീവനാണ് എല്ലാമായി, എല്ലാറ്റിലും നിലകൊണ്ട് എല്ലായിടത്തും എപ്പോഴും എറ്റിനെയും അനുഭവിക്കുന്നത്. ജീവനില്‍ അല്ലെങ്കില്‍ ഓജസ്സ് എന്ന അടിസ്ഥാന സത്തയില്‍ ശ്ലേഷ്മരസം (വാത-പിത്ത കഫങ്ങളിലെ കഫം) നിറയുമ്പോള്‍ അതിന്റെ ഫലം ഉടനെതന്നെ അവിടെ കാണപ്പെടുന്നു. അവന്‍ പാല്‍ക്കടലില്‍ ഉയര്‍ന്നു പൊങ്ങുന്നതായി സ്വയം കാണുന്നു. ആകാശത്ത് ചന്ദ്രന്‍ പ്ലവിക്കുന്നതായും അവന്‍ ‘കാണുന്നു’. താമരകള്‍ നിറഞ്ഞ പൊയ്കകളും, പൂവാടികളും പൂക്കളും, സ്ത്രീജനങ്ങള്‍ നൃത്തംവയ്ക്കുന്ന ആഘോഷങ്ങളും ഉത്സവങ്ങളും, ആഹാരപാനീയങ്ങളാല്‍ സമൃദ്ധമായ സദ്യകളും, കടലിലേയ്ക്കൊഴുകിയെത്തുന്ന അരുവികളും, ശുഭ്രനിറം ചാര്‍ത്തിയ കൊട്ടാരങ്ങളും നറുമഞ്ഞണിഞ്ഞ പാടങ്ങളും, മാന്‍പേടകള്‍ മയങ്ങുന്ന നന്ദനോദ്യാനങ്ങളും മലഞ്ചെരിവുകളും അവന്‍ ‘കാണുന്നു’. ജീവനില്‍ പിത്തരസം നിറയുമ്പോള്‍ അതിന്റെ ഫലം അവന്‍ അപ്പോള്‍ത്തന്നെ അനുഭവിക്കുന്നു. അതിസുന്ദരങ്ങളായ അഗ്നിജ്വാലകളും ഞരമ്പുകളെ സ്വേദപൂരിതമാക്കുന്ന തരം ഉഷ്ണജ്വാലകളും അപ്പോള്‍ അവന്‍ കാണുന്നു. ഈ ഉഷ്ണജ്വാലകള്‍ ആകാശത്തെ ഇരുട്ടിലാഴ്ത്തുന്ന കറുത്തപുകയാണ് വമിക്കുന്നത്. പ്രഭാപൂരം പൊഴിക്കുന്ന സൂര്യന്മാര്‍ ആ പ്രകാശത്തിനോടൊപ്പം തീഷ്ണതാപവും പുറത്തുവിടുന്നു. കടലും കടലില്‍ നിന്നും ആകാശത്തുയര്‍ന്നു പൊങ്ങുന്ന നീരാവിയും, അപ്രതിരോദ്ധ്യങ്ങളായ കാടുകളും മരുമരീചികകളും അവയില്‍ നീന്തുന്ന മരാളങ്ങളും അവന്‍ ‘കാണുന്നു’. നിറയെ ചൂടുള്ള പൊടിയണിഞ്ഞു വിവശനായി പാതയോരത്തുകൂടി ഓടി തളരുന്ന അവനെത്തന്നെയും അവന്‍ ‘കാണുന്നു’. ഭൂമി ചുട്ടുപഴുത്തു വരണ്ടുണങ്ങിയതായും അവന്‍ ‘കാണുന്നു’. കണ്ണ് കാണുന്നതെല്ലാം തീപിടിച്ചു കാണപ്പെടുന്നു. മേഘങ്ങള്‍ വര്‍ഷിക്കുന്നത് തീയാണ്. എല്ലായിടത്തും തീ നിറഞ്ഞിരിക്കുന്നതിനാല്‍ എല്ലാടവും ജാജ്വല്യമാനമാണ്. എന്നാല്‍ ജീവനില്‍ വാതരസം നിറയുമ്പോള്‍ അവന്‍ ലോകത്തെ പുതുമയോടെ ദര്‍ശിക്കുന്നു. താന്‍ മാത്രമല്ല കേവലം കല്ലും മലകളും പോലും പാറി നടക്കുന്നതായി അവന്‍ കാണുന്നു. എല്ലാം ചുറ്റിത്തിരിഞ്ഞും വട്ടംകറങ്ങിയും കാണുന്നു. ആകാശത്ത് പാറിപ്പറക്കുന്ന മാലാഖമാരും കിന്നരന്മാരും അവനു കാണാകുന്നു. ഭൂമിയും അതിലുണ്ടാകുന്ന ഭൂമികുലുക്കം പോലുള്ള ക്ഷോഭങ്ങളും അവന്‍ കാണുന്നു. ആഴമേറിയ അന്ധകൂപത്തില്‍ വീഴുന്നതായോ അതിഭീകരമായ ആപത്തുണ്ടാകുന്നതായോ സ്വയം കാണുന്നു. മലമുകളിലെ മാമരത്തിന്റെ തുഞ്ചത്തു നിന്നു വിഷണ്ണനായി താഴോട്ടു നോക്കുന്നതായും അവന്‍ ‘കാണുന്നു’.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ഹെയര്‍ മാസ്കുകളും ഉപയോഗിക്കാം. Web Team First Published Oct 6, 2022, 4:13 PM IST തലമുടി കൊഴിച്ചില്‍, താരന്‍, അകാല നര തുടങ്ങിയവയൊക്കെ ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചിലും താരനുമൊക്കെ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ഹെയര്‍ മാസ്കുകളും ഉപയോഗിക്കാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും മൂന്ന് പച്ചക്കറികള്‍ കൊണ്ടൊരു ഹെയര്‍ മാസ്ക് തയ്യാറാക്കാം. ചീര, കറിവേപ്പില, ഉള്ളനീര് എന്നിവയാണ് ഈ മാസ്ക് തയ്യാറാക്കാന്‍ വേണ്ടത്. ചീരയിലുള്ള വിറ്റാമിൻ എ, സി എന്നിവ തലയോട്ടിയിലെ ഓയിലുകളുടെ അമിതോൽപാദനം നിയന്ത്രിക്കുകയും മുടിയെ 'മോയസ്ച്വറൈസ്' ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ സി 'കൊളീജിൻ' ഉത്പാനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും. മുടിയിഴകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു മാന്ത്രിക ചേരുവയാണ് കറിവേപ്പില. തലമുടിയുടെ തിളക്കത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നതാണ് കറിവേപ്പില. അതുപോലെ തന്നെ, മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഈ മാസ്ക് തയ്യാറാക്കാനായി ആദ്യം ഒരു കപ്പ് പാലക് ചീര (ഇലകള്‍ മാത്രം), ഒരു പിടി കറിവേപ്പില, ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേൻ, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയെടുത്ത് മിക്സിയിലടിക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ മാസ്ക് തലയില്‍ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം.
നിലവിൽ ഈ മുനിസിപ്പാലിറ്റിയിൽ കേരള യോഗ അക്കാഡമിയുടെ ഔദ്യോഗിക യോഗ അദ്ധ്യാപകനോ / സ്പോർട്സ് യോഗ കോച്ചോ / യോഗ പഠന കേന്ദ്രമോ ഇല്ല. (കേരള യോഗ അക്കാഡമി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള ആരും തന്നെ ഈ മുനിസിപ്പാലിറ്റിയിൽ ഇല്ലാത്തതിനാൽ അക്കാഡമിയിൽ രെജിസ്റ്റർ ചെയ്തിട്ടില്ല അല്ലങ്കിൽ രെജിസ്റ്റർ ചെയ്ത യോഗ അദ്ധ്യാപകർ / യോഗ പഠന കേന്ദ്രം നിശ്ചിത യോഗ്യതയില്ലാത്തതിനാൽ അവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നു) [കേരള യോഗ അക്കാഡമി യോഗ അദ്ധ്യാപകൻ / സ്പോർട്സ് യോഗ കോച്ഛ് / യോഗ പഠന കേന്ദ്രം എന്നിവ ഔദ്യോഗികമായി അംഗീകരിക്കണമെങ്കിൽ നിശ്ചിത യോഗ്യതയും പരിശീലന പരിചയവും ബോധ്യപ്പെടേണ്ടതാണ്. കുറഞ്ഞ യോഗ്യത : നാക് അക്രഡിറ്റഡ് സർവ്വകലാശാലയിൽ നിന്നും യോഗയിൽ ഡിപ്ലോമ അല്ലങ്കിൽ ആയൂഷ് മന്ത്രാലയം അംഗീകാരം നൽകുന്ന യോഗയിലുള്ള ഡിപ്ലോമ. കുറഞ്ഞത് രണ്ടു വർഷത്തെ പരിശീലന പരിചയവും അഭികാമ്യം] Kannur Corporation Municipalities Koothuparambu Municipality | Mattannur Municipality | Payyannur Municipality | Thalassery Municipality | Thaliparamba Municipality | Anthoor Municipality | Panoor Municipality | Iritty Municipality | Sreekantapuram Municipality Grama Panchayats Alakode | Anjarakandy | Aralam | Ayyankunnu | Azhikode | Chapparapadava | Chembilode | Chengalayi | Cherukunnu | Cherupuzha | Cheruthazham | Chirakkal | Chittariparamba | Chokli | Dharmadam | Eramam Kuttur | Eranholi | Eruvessy | Ezhome | Irikkur | Kadambur | Kadannappally Panapuzha | Kadirur | Kalliasseri | Kanichar | Kankol – Alappadamba | Kannapuram | Karivellur Peralam | Keezhallur | Kelakam | Kolachery | Kolayad | Koodali | Kottayam | Kottiyoor | Kunhimangalam | Kunnothuparamba | Kurumathur | Kuttiattoor | Madayi | Malappattam | Malur | Mangattidam | Mattool | Mayyil | Mokeri | Munderi | Muzhakkunnu | Muzhappilangad | Naduvil | Narath | New Mahe | Padiyoor | Panniyannur | Pappinisseri | Pariyaram | Pattiam | Pattuvam | Payam | Payyavoor | Peralassery | Peravoor | Peringome Vayakkara | Pinarayi | Ramanthali | Thillankery | Triprangottoor | Udayagiri | Ulikkal | Valapattanam | Vengad | Kasaragod | Kannur | Kozhikode | Wayanad | Malappuram | Palakkad | Thrissur | Eranakulam | Idukki | Thiruvananthapuram | Alappuzha | Pathanamthitta | Kottayam | Kollam
മനോഹരമായി രൂപകൽപന ചെയ്ത പൂമുഗം ആദ്യ കാഴ്ച്ചയിൽ തന്നെ വീടിനെ കുറിച്ച നല്ല മതിപ്പ് നൽകുന്നു. അധികം ചിലവില്ലാതെ പൂമുഖത്തു ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വീടിന് പുത്തൻ ലുക്ക് നൽകാൻ കഴിയും. ഫർണിച്ചറുകൾ തുരുമ്പു പിടിക്കാത്ത അലൂമിനിയം, തേക്ക്, സ്റ്റീൽ എന്നിവയിൽ തീർത്ത ഫർണിച്ചറുകൾ എന്നിവ നൽകി പൂമുഖത്തെ ഔട്ഡോർ സിറ്റിംഗ് ഏരിയ ആക്കി മാറ്റാം. എന്നാൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാനെന്നു ഉറപ്പു വരുത്തണം. ചെടികൾ വച്ച് ഭംഗിയാക്കാം പൂമുഖത്തു നമുക്ക് ധാരാളം ചെടികൾ വച്ച് അലങ്കരിക്കാൻ പറ്റും. പൂമുഖത്തു വള്ളിച്ചെടികൾ പിടിപ്പിച്ചു പുതുമയും വ്യത്യസ്തതയും കൊണ്ടുവരാൻ സാധിക്കും. അതുപോലെതന്നെ അതിനോട് ചേർന്ന് ഒരു ഗാർഡനും ഒരുക്കാം. പ്രധാന വാതിൽ ആകർഷകമാകണം ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് പ്രധാന വാതിൽ. പ്രധാന വാതിൽ തടി കൊണ്ട് നിർമ്മിക്കുന്നതാണ് നല്ലതു. ഇന്ന് സ്റ്റീലിന്റെ വാതിലുകളും കണ്ടു വരുന്നുണ്ട്. ആധുനിക ശൈലിയിൽ നിർമ്മിച്ച വീടാണെങ്കിൽ തടിയും ഗ്ലാസും മിക്സ് ചെയ്ത വാതിലുകളും ജനാലകളും പൂമുഖത്തിന് നൽകാം. വോൾ ക്ലാഡിങ് നാച്ചുറൽ സ്റ്റോൺ, വുഡ്, വോൾ ടൈൽസ് എന്നിവ വോൾ ക്ലാഡിങ്ങിൽ നൽകാം. വളരെ എളുപ്പത്തിൽ പരിപാലിക്കാൻ കഴിയും എന്നതാണ് വോൾ ക്ലാഡിങ്ങിൻറെ ഏറ്റവും വലിയ ഗുണം. തടി കൊണ്ടുള്ള ക്ലാഡിങ് ആണെങ്കിൽ കൃത്യ സമയത്തുതന്നെ വൃത്തിയാക്കണം. ലൈറ്റിംഗ് മനോഹരമായ ലൈറ്റുകൾ കൊണ്ട് വീടിൻറെ പൂമുഗം മനോഹരമാക്കാം. പെൻഡന്റ് ലൈറ്റോ അല്ലെങ്കിൽ സീലിങ്ങിൽ നൽകാൻ കഴിയുന്ന ലൈറ്റും പൂമുഖത്തിനു കൂടുതൽ പ്രകാശം നൽകും. പരമ്പരാഗത ശൈലിയില് തീര്ത്ത വീടാണെങ്കില് അലങ്കാരവിളക്കുകളും ആധുനിക ഡിസൈനിങ്ങില് തീര്ത്ത ലൈറ്റുകളും നല്കാം. അതേസമയം, സമകാലീനശൈലിയില് തീര്ത്ത തീര്ത്ത വീടാണെങ്കില് പരന്നൊഴുകുന്ന ശൈലിയിലുള്ളലൈറ്റിങ് ആണ് ഉത്തമം.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഉദാത്തമായ ചോദ്യങ്ങളില്‍ നിന്നാണ് ഉദാത്തമായ ഉത്തരങ്ങളുണ്ടാകുന്നത്. ശിഷ്യന് എന്തു ചോദിക്കണം, എങ്ങിനെ ചോദിക്കണം എന്നറിയണം. കരുണനിറഞ്ഞ ഹൃദയത്തോടെ ഗുരു സുധാമൃതം ചുരത്തുകയാണിവിടെ. Post author By Smile^_^ Post date 15/05/2007 ഉപനിഷത്തുക്കള്‍ വളരെ മനോഹരങ്ങളാണ്. കാരണം അവ ധ്യാനത്തിന്റെ ഔന്നത്യത്തില്‍ നിന്നു വന്നതാണ്. വരെ രസകരമാണ് ആഖ്യാന ശൈലി. നമ്മളും ശ്രദ്ധയുള്ളവരല്ലെങ്കില്‍ , ധ്യാനനിരതരല്ലെങ്കില്‍, ഗുരൂപദേശങ്ങളെല്ലാം, ഉള്‍ക്കൊള്ളാതെ പോകും, എപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. for those who cannot read Malayalam, listen to this audio എന്താണ് ഉപനിഷത്തുക്കള്‍? ഉപ എന്നാല്‍ അടുത്ത്, ഗുരുവിനു സമീപം. നി എന്നാല്‍ താഴെ നിശ്ശേഷം ധ്യാനത്തില്‍ പരിപൂര്‍ണ്ണമായ ഏകാഗ്രതയോടെ. സദ് എന്നാൽ സ്ഥിതിചെയ്യുക. ഗുരുവിനു സമീപം ധ്യാനപൂര്‍ണ്ണമായ മനസ്സോടെ ഏകാഗ്രതയോടെ. സ്ഥിതിചെയ്യുക എന്നർത്ഥം. സത്യാന്വേഷിയായി വന്നെത്തുന്ന ശിഷ്യന് നല്‍കുന്ന സദ്ഗുരൂപദേശമാണ് ഉപനിഷത്ത്. വളരെ പവിത്രവും പാവനവുമായ ഈ രഹസ്യം ഗുരുവില്‍ നിന്ന് സ്വീകരിച്ച് ശിഷ്യനും സത്യമായിത്തീരുന്നു. ഉപനിഷത്തിന് വേദാന്തം എന്നും പറയാറുണ്ട്. ഉപനിഷത്തുക്കള്‍ വേദങ്ങളുടെ അവസാനഭാഗത്തു കാണപ്പെടുന്നതുകൊണ്ടാണിത്. വേദം എന്നാല്‍ അറിവ്. വേദാന്തം എല്ലാ അറിവിന്റെയും അന്തം അവസാനം; നൂതനമായ എന്തോ ഒന്നിന്റെ ആരംഭം. എങ്ങിനെയാണ് സമീപിക്കേണ്ടത്? വളരെ ചെറുതാണെങ്കിലും ഗഹനവും ലളിതവുമാണ് കേനോപനിഷത്ത്. ശിഷ്യന്‍ ഗുരുവിനെ സമീപിച്ച് ചോദിയ്ക്കുകയാണ്: ”ഗുരോ എങ്ങിനെയാണ് എന്റെ മനസ്സ് പുറത്തേയ്ക്കു പോകുന്നത്? എങ്ങിനെയാണ് എന്റെ കണ്ണുകള്‍ കാണുന്നത്? കാതുകള്‍ കേള്‍ക്കുന്നത്?” ശാരീരിക ധര്‍മ്മങ്ങളെക്കുറിച്ചല്ല ശിഷ്യന്‍ ഇവിടെ ചോദിയ്ക്കുന്നത്, മറിച്ച് അതിന്റെ താത്വിക വശത്തെക്കുറിച്ചാണ്. ഇവിടെ ശിഷ്യന്‍ ചോദിക്കുന്നത് പ്രപഞ്ചരഹസ്യത്തെക്കുറിച്ചാണ്. ഉദാത്തമായ ചോദ്യങ്ങളില്‍ നിന്നാണ് ഉദാത്തമായ ഉത്തരങ്ങളുണ്ടാകുന്നത്. ശിഷ്യന് എന്തു ചോദിക്കണം, എങ്ങിനെ ചോദിക്കണം എന്നറിയണം. പശുവില്‍ നിന്ന് പാല് കിട്ടണമെങ്കില്‍ പശുവിന്റെ അകിടു തന്നെ കറക്കണം. കരുണനിറഞ്ഞ ഹൃദയത്തോടെ ഗുരു സുധാമൃതം ചുരത്തുകയാണിവിടെ. “വത്സാ, മകനേ, ആ സത്യം മനസ്സിന്റെ മനസ്സാണ് , കണ്ണിന്റെ കണ്ണാണ്, കാതിന്റെ കാതാണ് എന്നെല്ലാം ഗുരു ഉപദേശിക്കുന്നു. സത്യം മനോബുദ്ധികള്‍ക്കതീതമാണ്. വാക്കുകളാല്‍ അവ വെളിപ്പെടുത്തുവാന്‍ സാധ്യമല്ല. ഉപദേശങ്ങളെല്ലാം സത്യത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. അവ ഉപനിഷദ്ദൃഷിയുടെ അപാരമായ ബുദ്ധിവൈഭവമാണ്. കൂടാതെ, ഗുരുവിന്റെ അംഗവിക്ഷേപങ്ങളും, ആ സാന്നിദ്ധ്യവും, നിശ്ശബ്ദതയും സത്യത്തെ ശിഷ്യന്റെ ഹൃദയത്തിലും അനുഭവപ്പെടുത്താന്‍ സഹായകമാകുന്നു. ഗുരു, അവര്‍ണ്ണനീയമായതിനെ വര്‍ണ്ണിക്കുകയാണ്. വിവരിക്കാനാകാത്തതിനെ വിവരിക്കുകയാണ്. പരിമിതമായ വാക്കുകളില്‍ കൂടി, ശിഷ്യന്റെ ബോധമണ്ഡലത്തെ അനന്തമായ ആത്മതലത്തിലേക്ക് ഉയര്‍ത്തുന്നു. ഇങ്ങനെ കേനോപനിഷത്തിന്റെ ഒന്നാം അദ്ധ്യായത്തില്‍ ഗുരു ബ്രഹ്മവിദ്യ ഉപദേശിക്കുന്നതാണ് നാം കാണുന്നത്. ഗുരുശിഷ്യ സംവാദം ഗുരു ശിഷ്യന് ഉപദേശം നല്‍കിയാല്‍ മാത്രം പോരാ. ശിഷ്യന് അതു വേണ്ടവിധത്തില്‍ മനസ്സിലാക്കിയോ എന്നും അന്വേഷിക്കേണ്ടത് ഗുരുവിന്റെ ധര്‍മ്മമാണ്. ശിഷ്യനെ പരീക്ഷിക്കുകയാണ് രണ്ടാം അദ്ധ്യായത്തില്‍. താന്‍ ചൂണ്ടിക്കാട്ടിയത് ഇവന്‍ കണ്ടുവോ? സാക്ഷാത്കരിക്കേണ്ടത് എന്തിനെയാണ് എന്നു ഇവനു മനസ്സിലായോ? ഗുരുവിനറിയണം. അതുകൊണ്ട് ഗുരു പറയുകയാണ്. ”യദിമന്യസേ സുവേദേതി ഭദ്രമേവാപി നൂനം ത്വം വേഥ ബ്രഹ്മണോ രൂപം ,” വാങ്മനോതീതമായ സത്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം മനസ്സിലായി എന്ന് നീ വിചാരിക്കുകയാണെങ്കില്‍, നീ വളരെക്കുറിച്ചേ മനസ്സിലാക്കിയിട്ടുള്ളൂ”. സത്യത്തെ അപേക്ഷിച്ച് ഒന്നും തന്നെ മനസ്സിലാക്കിയില്ല എന്നര്‍ത്ഥം. “ബ്രഹ്മം എന്നത് ഏതെങ്കിലും ദിവ്യമായ എന്തോ ഒന്നാണ് എന്നാണ് നീ ചിന്തിക്കുന്നതെങ്കില്‍, തീര്‍ച്ച, നീ ബ്രഹ്മത്തെപ്പറ്റി ഒന്നും മനസ്സിലാക്കിയിട്ടില്ല. ദ്വൈതത്തിനപ്പുറമാണത്. ബ്രഹ്മത്തെപ്പറ്റി നീ വീണ്ടും അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. എന്താണ് നിന്റെ വിചാരം?” ശിഷ്യന്‍ ഏകാന്തതയില്‍ മാറിയിരുന്ന് ഗുരൂപദേശത്തെ മനനം ചെയ്ത് തിരിച്ചു വന്നു. വളരെ വൈരുദ്ധ്യമെന്ന് തോന്നിപ്പിക്കുന്ന ഗുരുവിന്റെ വാക്കുകള്‍ ഒന്നുംതന്നെ ശ്രദ്ധായുക്തനായ ആ ശിഷ്യന്റെ ഹൃദയത്തില്‍ നിന്നും വന്ന അനുഭൂതിയുടെ അറിവിനെ തളര്‍ത്താനായില്ല. ധീരതയോടെ ഗുരുവിനെ സമീപിച്ച് വിനയത്തോടെ ആ പാദങ്ങളെ സമസ്‌ക്കരിച്ചു കൊണ്ട് പറഞ്ഞു “ഉവ്വ് അങ്ങ് പറഞ്ഞത് എനിക്ക് മുഴുവനും മനസ്സിലായി. ”മന്യേവേദിതം”. എങ്ങിനെയാണ് മനസ്സിലായത്? അടുത്തവരികളില്‍ ഗുരുവുമായുള്ള സംവാദമാണ്. ”നീ വിചാരിക്കുകയാണ് നീ ബ്രഹ്മത്തെ അറിഞ്ഞു എന്ന് , എങ്കില്‍ തീര്‍ച്ചയാണ് നീ അറിഞ്ഞിട്ടില്ല. അത് വെറും ചിന്തയാണ്. യഥാര്‍ത്ഥ അറിവല്ല”. ”അല്ല ഗുരോ, ‘നാഹം മന്യേ സുവേദേതി‘ ഞാന്‍ മനസ്സിലാക്കി എന്ന് ഞാന്‍ വിചാരിക്കുന്നില്ല.” ”ഹ! ഹ! മനസ്സിലാക്കിയില്ലെങ്കില്‍ തീര്‍ച്ചയാണ് നീ അറിഞ്ഞിട്ടില്ല”. ” അല്ല ഗുരോ, ‘നോ ന വേദേതി‘ ‘മനസ്സിലായില്ല എന്നും ഞാന്‍ വിചാരിക്കുന്നില്ല. ”എന്നാല്‍ പിന്നെ എന്താണത് ?” ”പക്ഷേ എനിക്കറിയാം. ‘വേദ ച‘. ഈ ശിഷ്യന്മാരില്‍ ആര് ഇതു മനസ്സിലാക്കിയിട്ടുണ്ടോ അവരെല്ലാം ബ്രഹ്മത്തെ അറിഞ്ഞു കഴിഞ്ഞു. ‘യോ നഃ തദ്‌വേദ, തദ്വേത‘” “ഏത് ?” “ഞാനിപ്പോള്‍ പറഞ്ഞ ‘എനിക്കറിയാമെന്നു പറയുന്നില്ല. എനിക്കറിയില്ലെന്നും പറയുന്നില്ല’ ‘നോ ന വേദേതി വേദ ച‘. എന്നത്. ധ്യാനമനസ്‌കനല്ലാത്ത ഒരുവന്‍ ഇത് എല്ലാം എന്തൊരു വിഡ്ഡിത്തരമാണെന്ന് വിചാരിച്ചേക്കാം. ഒരാള്‍ക്ക് ഒരേ സമയം ഒരു വസ്തുവിനെക്കുറിച്ച് അറിയുകയും അതേ സമയം അറിയാതിരിക്കുകയും ചെയ്യുക.!! രണ്ടാംതരം അറിവ് ”ബ്രഹ്മം എന്നത് വാക്കാല്‍ പറഞ്ഞ് എച്ചിലാക്കാന്‍ പറ്റുന്നതല്ല. അനുഭവമാണ് ” എന്ന് അമ്മയുടെ വാക്കുകള്‍ നാം ഓര്‍ക്കേണ്ടതാണ്. ബ്രഹ്മത്തെക്കുറിച്ച് പറയുന്നതെല്ലാം രണ്ടാംതരം അറിവാണ്. അവയെല്ലാം മനോബുദ്ധീന്ദ്രിയങ്ങളുടെ പരിമിതികളില്‍ നിന്നാകും. മനോബുദ്ധീന്ദ്രിയങ്ങളുടെ പരിധിയില്‍പ്പെടാതെ ഒന്നിനെ സൂചിപ്പിക്കാനാണ്, വര്‍ണ്ണിക്കാനല്ല ബ്രഹ്മം എന്ന പദം ഉപയോഗിച്ചത്. “ഗുരോ, അതുകൊണ്ട് ബ്രഹ്മം എന്റെ അറിവിനു വിഷയീഭവിച്ച ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. മനോബുദ്ധീന്ദ്രിയങ്ങള്‍ കൊണ്ട് ഗ്രഹിക്കാന്‍ പറ്റുന്ന ഒന്നല്ല എന്ന് എനിക്കറിയാം.. “അതേസമയം എനിക്കറിയാം ഗുരോ, ബ്രഹ്മം എന്നത് എല്ലാത്തിന്റെയും ആധാരമാണ്; ഉറവിടമാണ് എന്ന്. അതൊന്നിനാലാണ് ബാക്കി എല്ലാം സംഭവിക്കുന്നത്. ആ ബ്രഹ്മമാണ് ബാക്കി എല്ലാത്തിനേയും പ്രാകശിപ്പിക്കുന്നത്. അതിനെ പ്രകാശിപ്പിക്കാന്‍ വോറൊരറിവുമില്ല, ബോധവുമില്ല. അതില്‍ നിന്നും ഭിന്നമായി മറ്റൊന്നില്ല. അതുകൊണ്ട് ബ്രഹ്മത്തെ എനിക്കറിയില്ല.” ശിഷ്യന്‍ വിദ്യയും അവിദ്യയും അറിയുന്നു. അതിനെ രണ്ടിനേയും പ്രകാശിപ്പിക്കുന്ന തത്വം അനുഭവിച്ചിരിക്കുന്നു. അതുകൊണ്ട് തന്റെ അനുഭവം വാക്കുകളിലൂടെ ഗുരുവിന്റെ പാദകമലങ്ങളില്‍ സമര്‍പ്പിക്കുന്നു. “നോ ന വേദേതി വേദ ച”. ബ്രഹ്മം അറിവില്‍ നിന്നും, അജ്ഞാനത്തില്‍ നിന്നും മുക്തമാണ് , അതിനപ്പുറമാണ്. ആ അനുഭൂതിയുടെ മധുരത്താല്‍ ശിഷ്യന്‍ നിശ്ശബ്ദനായി മൗനത്തില്‍ ആണ്ടു. ശ്രുതി പ്രാമാണ്യം വേദമാതാവായ ശ്രുതിദേവി വളരെ സന്തോഷവതിയായി. കാരണം ഒരാള്‍ കൂടി ബ്രഹ്മത്തെ സാക്ഷാത്ക്കരിച്ചു. ശ്രുതിയുടെ പ്രാമാണ്യവും ആധികാരികതയും ഒന്നുകൂടി തെളിയിക്കപ്പെട്ടു. ശ്രുതീദേവി, ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദം വീണ്ടും അടുത്ത വരികളില്‍ ആവര്‍ത്തിക്കുകയാണ്. ”ആരോണോ അറിഞ്ഞത് , അവര്‍ക്ക് അജ്ഞാതമാണ്. അറിയാത്തവര്‍ക്ക് അത് ജ്ഞാതമാണ്. അജ്ഞാനികള്‍ക്ക് ജ്ഞാതവും ജ്ഞാനികള്‍ക്ക് അത് അജ്ഞാതമാണ് ” എന്ന്. ‘ആപ്തവാക്യം ശബ്ദഃ’ എന്നാണല്ലോ പ്രാമണം. സത്യത്തെ സാക്ഷാത്ക്കരിച്ചവരുടെ വാക്കുകളാണ് വേദം. അതാണ് പ്രമാണം. പുഷ്പത്തില്‍ നിന്നും തേന്‍ കുടിച്ച മധുപന്‍ നിശ്ശബ്ദനാകുന്നു. കുടിക്കാത്ത വണ്ടുകളാണ് മൂളി നടന്ന് ശബ്ദമുണ്ടാക്കുന്നത്. ശ്രീബുദ്ധനോട് അങ്ങ് സത്യം സാക്ഷാത്ക്കരിച്ചോ? എന്താണ് കണ്ടത് എന്ന ചോദ്യങ്ങള്‍ക്കെല്ലാം നിശ്ശബ്ദമായ പുഞ്ചിരി മാത്രമായിരുന്നു. ചില വണ്ടുകള്‍ കുടിച്ച് മത്തു പിടിച്ച് വീണ്ടും ശബ്ദമുണ്ടാക്കാറുണ്ട്. മറ്റു വണ്ടുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി. അങ്ങനെയുള്ളവരാണ് അമ്മയെപ്പോലുള്ളവര്‍. ലോകോദ്ധാരണത്തിനു വേണ്ടി ജീവിക്കുന്നവര്‍. ”മക്കളേ, എനിക്കൊന്നുമറിയില്ല, ഞാനൊരു ഭ്രാന്തിയാണ് ” എന്നമ്മ പറയാറുണ്ടല്ലൊ. ”സാക്ഷാത് സരസ്വതീദേവി പോലും പഠിച്ചു കൊണ്ടിരിക്കുകയാണ് പിന്നെ അമ്മ എന്തു പറയാനാണ് ?”
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഇസ്‌ലാമിക പൂര്‍വകാലത്തെ കവിതകളിലാണ് അറബ് കവിതയുടെ ഊര്‍ജം സംഭരിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കുന്ന അഡോണീസ്, മതം അറബ് കവിതയുടെ വികാസത്തെ തടസ്സപ്പെടുത്തിയെന്നും പറയുന്നുണ്ട്. Image Full Width Image Caption അഡോണീസ് / photo: Wikimedia Commons Text Formatted കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ എറണാകുളത്ത് പുല്ലേപ്പടിയിലെ ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപാര്‍ട്ട്‌മെന്റില്‍ ഞാന്‍ വാടകയ്ക്കു താമസിക്കുന്നു. കിടപ്പുമുറിയില്‍ തുരുമ്പെടുത്ത ഒരു അലമാരയുണ്ട്, അതില്‍ വീട്ടുടമ കുറെ പഴയസാധനങ്ങളെല്ലാം വച്ച് അടച്ചുവച്ചിരിക്കുന്നു, ആവശ്യം വന്നാല്‍ ഉപയോഗിക്കാമെന്നും പറയുന്നു. ഒന്നരവര്‍ഷത്തിനുശേഷം ഒരുദിവസം അലമാര വൃത്തിയാക്കി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു, തുരുമ്പിച്ച വാതില്‍ തുറക്കുന്നു, അതില്‍ കുറെ പഴയ പാത്രങ്ങളും കപ്പുകളും കടലാസുകളും മുഷിഞ്ഞ തുണികളുമാണു കാണുന്നത്, മുന്‍പൊരിക്കലും അതു തുറന്നുനോക്കാന്‍ തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് സ്വയം അമ്പരക്കുന്നു, പഴയ സാധനങ്ങള്‍ ഓരോന്നായി വലിച്ചുപുറത്തേക്കിടുമ്പോള്‍ അലമാരയ്ക്കുള്ളില്‍ മുഷിഞ്ഞു പിഞ്ചിയ തലയണ കാണുന്നു, അതു മെല്ലെ എടുക്കുമ്പോള്‍ അതില്‍നിന്ന്, അതിന്നിടയില്‍നിന്ന് അടയ്ക്കയുടെ വലുപ്പമുള്ള എലികള്‍ കൂട്ടത്തോടെ, പിടയുന്ന ഒച്ചകളോടെ പുറത്തേക്കു പായുന്നു-ചാരനിറമാര്‍ന്ന, മിനുസമാര്‍ന്ന ഉടലുകളോടെ അവ അവിടെയെല്ലാം നിറയുന്നു. ഈ ഞെട്ടല്‍, ശാന്തമായി മിടിക്കുന്ന നിമിഷത്തെ രണ്ടായി പിളര്‍ത്തുന്നു. എലികളുടെ തുളയ്ക്കുന്ന സ്വരവും തിളങ്ങുന്ന കണ്ണുകളും ഉള്ളില്‍ സ്ഥിരമായി ഉറയ്ക്കുന്നു. കവിതയില്‍ ഇത്തരം ഞെട്ടലുകള്‍ ഓരോ വാതില്‍ തുറക്കുമ്പോഴും സംഭവിക്കണമെന്ന് അറബ് മഹാകവി അഡോണീസ് ഓര്‍മിപ്പിക്കുന്നു. പരിചിതമായ ശീലങ്ങളെ ഉപേക്ഷിച്ച്, ഗര്‍ത്തങ്ങള്‍ക്കു മീതെ നൃത്തമായി കവിത മാറണം. Poet, come out of the caves of stone, Come out with rat, the salamander, the firefly.. കവിക്ക് ഒരുപാടു പേരുകളുണ്ട്. കവി ബഹുരൂപിയാണ്. I raise a butterfly like a banner and write my names on it. ‘ഒരു മരം പേരുമാറ്റി എനിക്കൊപ്പം വരുന്നു. കല്ലുകള്‍ എന്റെ സ്വരത്താല്‍ തുടയ്ക്കുന്നു, സമതലങ്ങള്‍ എന്റെ താളുകളാല്‍ നാമ്പുകള്‍ നീട്ടുന്നു. ഞാന്‍ ഇരട്ടയാണ്, ത്രയമാണ്, കല്ലിലും കാറ്റിലും ഞാനെന്റെ മുഖം കൊത്തിവയ്ക്കുന്നു, ചക്രവാളങ്ങളില്‍ ഞാന്‍ പാര്‍ക്കുന്നു, തിരമാലകളുടെ മുഖംമൂടികള്‍ ഞാനണിയുന്നു, സമുദ്രം എന്റെ ഇരട്ടയാണ്, എന്റെ പ്രതിരൂപം.' രണ്ട് അഡോണീസുമായുള്ള ഒരു അഭിമുഖം കാണുന്നു. അലി അഹ്‌മ്മദ് സയ്യിദ് ഇസ്ബര്‍ എങ്ങനെയാണ് അഡോണീസ് ആയതെന്ന് അദ്ദേഹം പറയുന്നു, 15-16 വയസ്സില്‍ കവിതകള്‍ പ്രധാന പ്രസിദ്ധീകരണങ്ങള്‍ക്കു മാറിമാറി അയയ്ക്കുന്നു, ഒരാളും ഒന്നും പ്രസിദ്ധീകരിക്കുന്നില്ല, നിരാശകൊണ്ട് തകര്‍ന്നുപോകുന്നു. ഒരു ദിവസം യവന പുരാണത്തിലെ അഡോണീസിന്റെ കഥ വായിക്കുന്നു, അഡോണീസിനു സംഭവിച്ച ദുരന്തം കണ്ട് ഹൃദയം വേദനിക്കുന്നു, അഡോണീസിന്റെ ചോരയില്‍നിന്ന് പൂച്ചെടികള്‍ മുളച്ചുവന്നു എന്നത് മനോഹരമായിത്തോന്നുന്നു. ലെബനനില്‍ അഡോണീസ് എന്ന ഒരു നദിയുണ്ടായിരുന്നു. അങ്ങനെയാണ് അഡോണീസ് എന്ന പേരു സ്വീകരിക്കുന്നത്. ആ പേരില്‍ കവിത അയച്ചപ്പോള്‍ മുന്‍പ് നിരസിച്ചവരും അച്ചടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ തന്നെ തിരിച്ചറിയരുതെന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ താന്‍ തന്റെ യഥാര്‍ഥ പേരായ അലി അഹമ്മദ് എന്ന് എഴുതാറുണ്ടെന്നും കവി പറയുന്നു. നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ നഗരത്തില്‍ പ്രശസ്തമായ wall poems project-ന്റെ ഭാഗമായി ആലേഖനം ചെയ്യപ്പെട്ട അഡോണീസിന്റെ 'ലോസ്' എന്ന കവിത / Photo: Wikimedia Commons ഒട്ടേറെ അത്ഭുതകരമായ ആകസ്മികതകളാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. 1930-കളില്‍ സിറിയയില്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്​ കവി ജനിച്ചത്. സ്‌കൂള്‍ ഇല്ലാത്ത, വൈദ്യുതി എത്താത്ത ഗ്രാമം. മദ്രസയില്‍ അറബിക് പഠിക്കുന്നു, പാടത്ത് പിതാവിനൊപ്പം ജോലിയെടുക്കുമ്പോള്‍ അദ്ദേഹം പഴയകാല അറബി കവിതകള്‍ ചൊല്ലും, മകനെ പഠിപ്പിക്കുകയും ചെയ്യും, അങ്ങനെ ചെറുപ്പം മുതല്‍ക്കേ കവിത കൂടെക്കൂടി. സ്വതന്ത്ര സിറിയയുടെ ആദ്യ പ്രസിഡന്റ് ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഒരു കവിത അദ്ദേഹത്തിന് സമ്മാനിച്ചു. അന്ന് കവിക്കു പതിമൂന്നു വയസ്സാണ്. കവിത പ്രസിഡന്റിന് ഇഷ്ടമായി. അദ്ദേഹം ചോദിച്ചു; നിനക്കെന്താണ് വേണ്ടത്? കവി പറഞ്ഞു; എനിക്ക് സ്‌കൂളില്‍ ചേരണം. സിറിയന്‍ പ്രസിഡന്റ് രാജ്യത്തെ മികച്ച സ്‌കൂളുകളിലൊന്നില്‍ അഡോണീസിനു പ്രവേശനം വാങ്ങിക്കൊടുത്തു. ഇത് അത്ഭുതകരമായി തോന്നുന്നില്ലേ, കവി പറയുന്നു, എന്റെ ജീവിതം അത്ഭുതകരമാണ്, അത് ഒരു മിത്താണ്. വര്‍ഷങ്ങള്‍ക്കുശേഷം സിറിയയിലെ രാഷ്ട്രീയസമരങ്ങളില്‍ പങ്കാളിയായി കുറച്ചുകാലം ജയിലിലാകുന്നു അഡോണീസ്. ലബനനിലേക്കു കുടിയേറാനായി അതിര്‍ത്തി കടന്ന് മിനിറ്റുകള്‍ക്കകമാണു സിറിയയില്‍ എല്ലാ യുവാക്കളെയും നിര്‍ബന്ധിത സൈനികസേവനത്തിനുവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് സൂയസ് കനാല്‍ ആക്രമിച്ച സാഹചര്യത്തിലായിരുന്നു അത്. സിറിയയില്‍ നിന്നിരുന്നുവെങ്കില്‍ തന്റെ വിധി മറ്റൊന്നായേനെ എന്ന് അഡോണീസ് പറയുന്നു. സിറിയയിലെ കാര്‍ഷിക ഗ്രാമത്തില്‍നിന്ന് ഫ്രഞ്ച് സ്‌കൂളിലേക്കുള്ള പറിച്ചുനടീല്‍ അഡോണീസിനു പുതിയ ജീവിതമാണ് നല്കിയത്, യൗവനത്തില്‍ സിറിയ വിട്ട് ലബനന്‍ പൗരത്വം സ്വീകരിച്ചത് രണ്ടാമത്തെ വഴിത്തിരിവായി. അവിടെനിന്നാണ് പാരിസിലേക്കു കുടിയേറുന്നത്. ഇത്തരത്തില്‍ കവി സ്വന്തം ജീവിതം ഒട്ടേറെ ആകസ്മിതകളിലൂടെ നിര്‍മിച്ചെടുത്തതുപോലെ വഴിമാറ്റങ്ങളും പുതുനിര്‍മിതികളും കവിതയിലും ഉണ്ടാകണമെന്ന് അഡോണീസ് പറയുന്നു. അതുവരെ നാം വായിച്ച് ആസ്വദിച്ച കവിതയില്‍നിന്ന് വേറിട്ടുള്ള ഒരു വഴിയില്‍ പുതിയ കവിത സൃഷ്ടിക്കണം. മറ്റു കവികള്‍ നല്‍കിയ അതേ ശീലങ്ങളിലൂടെ വീണ്ടും സഞ്ചരിക്കുന്നത് എന്തിനുവേണ്ടിയാണ്, അതുനിരത്ഥകമാണ്, ഇത്തരത്തില്‍ അറബ് കവിതയുടെ തന്റെ കാലത്തെ എല്ലാ മുഖ്യശീലങ്ങളെയും നിരാകരിച്ചാണ് പുതിയ കവിതയ്ക്ക് അഡോണീസ് ജന്മം നല്‍കിയത്. ഇസ്‌ലാമിക പൂര്‍വ കാലത്തെയും ക്ലാസിക്കല്‍ ഇസ്‌ലാമിക കാലത്തെയും അറബ് കവികളാണ് അഡോണീസിന് പ്രചോദനമായത്. പൗരാണിക കാലത്തെ അറബ് കവികളുടെ സ്വാതന്ത്ര്യാഭിനിവേശവും ദാര്‍ശനികമായ ആഴവും അദ്ദേഹം ശ്രദ്ധിച്ചു. ""ദൈവം ഒരു മതിലാണ്, സാത്താന്‍ മറ്റൊരു മതിലും, ഇതു രണ്ടും ഞാന്‍ തിരഞ്ഞെടുക്കുന്നില്ല, രണ്ടും എന്റെ കണ്ണുകളെ അടയ്ക്കുന്നു.'' അറബ് കവിതകളിലെ ഇസ്‌ലാമിക മതാത്മകത കയ്യൊഴിഞ്ഞുകൊണ്ടാണ് അഡോണീസ് പുതിയ കാവ്യലോകം സൃഷ്ടിച്ചത്. ഉറച്ച മതനിരപേക്ഷത പിന്തുടരുന്ന കവി, അറബ് കവിതയുടെ പരമ്പരാഗത ശീലങ്ങളെ നിരാകരിച്ചു. കണ്ണുകളും കണ്‍പീലികളുമാണു അഡോണീസിന് ഏറ്റവും പ്രിയപ്പെട്ട രൂപകങ്ങളിലൊന്ന്. ആഴമറിയാത്ത ഗര്‍ത്തങ്ങളാണ് അഭിനിവേശം. സൂര്യനും ശിലകളും വെള്ളവും കാറ്റും ആ സഞ്ചാരപാതയില്‍ നിറയുന്നു. സന്ദേഹങ്ങളാണു അവന്റെ ജന്മദേശം. പക്ഷേ അവന്‍ മിഴികളാല്‍ നിറഞ്ഞിരിക്കുന്നു എന്ന് അഡോണീസ് എഴുതുന്നു. പറുദീസയോ പതനമോ കവിയെ പിന്തുടരുന്നില്ല. സാത്താനെയും ദൈവത്തെയും കടന്നുപോകുന്ന കവിപ്രവാചകന്‍, പാപത്തിന്റെ നാവു മായ്ചുകളയുന്നു. തിളങ്ങുന്ന മിന്നലുകളുടെ പ്രകാശത്തില്‍ അവന്‍ പുസ്തകത്തെയും കടന്നുപോകുന്നു, പൊടിയിലും കല്ലിലും കവിതയെഴുതുന്നു. അതിരുകളിലേക്ക്, ലോകത്തിന്റെ വക്കിലേക്ക് പോകാനാണ് കവിയുടെ വെമ്പല്‍. ജനപഥത്തില്‍ സ്വസ്ഥിയാകാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകന്‍, ദൈവനിന്ദയും അധികാരനിന്ദയും ശീലമാക്കിയ ഒരു ദര്‍വീഷ്. അതിര്‍ത്തികള്‍ ഏകാന്തമായിരിക്കും. അവിടെ മനുഷ്യരാരും കൂട്ടില്ലാതെ ജീവിക്കാനാണ് താല്‍പര്യം. മൂന്ന് 1961 ല്‍ ബെയ്‌റൂട്ടിലായിരിക്കെ, സ്വന്തം പ്രസിദ്ധീകരണത്തിലാണ് അഡോണീസ്, മിഹ്യാറിന്റെ ഗാനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇംഗ്ലിഷില്‍ Songs of Mihyar the Damascene എന്ന പേരിലും. ഏഴു ഭാഗങ്ങളുള്ള കാവ്യത്തില്‍, വാക്കുകളുടെ യോദ്ധാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന മിഹ്യാര്‍ ആണ് സംസാരിക്കുന്നത്. മിഹ്യാര്‍ സ്വന്തം ദര്‍ശനം വിളംബരം ചെയ്യുന്നു, വേദനയെയും ഏകാന്തതയെയും നിരാസത്തെയും കലാപത്തെയും കുറിച്ചു പറയുന്നു. ആരാണ് മിഹ്യാര്‍ എന്നു ചോദിച്ചാല്‍ അതിനു കൃത്യമായ ഉത്തരമില്ല. കവിയെ ഈ കഥാപാത്രം പ്രതിനിധാനം ചെയ്യുന്നുവെന്ന് നമുക്കു മനസ്സിലാകും. പതിനൊന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ മിഹ്യാര്‍ അല്‍ ദയലാമി എന്നൊരു കവിയുണ്ടായിരുന്നു. സൊരാസ്ട്രിയനായി ജനിച്ച മിഹ്യാര്‍ ദയലാമി ഷിയ മുസ്‌ലിം ആയി പരിവര്‍ത്തനം ചെയ്‌തെങ്കിലും കവിയെ പലരും മതനിഷേധിയായാണ് കണ്ടിരുന്നത്. ഇറാന്‍ കവിയുമായി തന്റെ കവിതയിലെ മിഹ്യാറിന് ബന്ധമില്ലെന്നും എന്നാല്‍ നീത്‌ഷേയുടെ സരാതുഷ്ട്രയോട് സാഹോദര്യം ഉണ്ടെന്നും അഡോണീസ് ചൂണ്ടിക്കാട്ടുന്നു. യവനപുരാണത്തിലെ ഒഡീസിയൂസിനെയും താന്‍ സ്വീകരിച്ചിട്ടുണ്ടെന്നു കവി പറയുന്നു. പ്രാചീനനായ, പ്രകൃതി പ്രതിഭാസങ്ങളുടെയും വസ്തുക്കളുടെയും ആരാധ്യനായ പ്രവാചകനായാണ് മിഹ്യാറിനെ നാം വായിക്കുന്നത്. അഥവാ കവിയുടെ നായകന്‍ വ്യവസ്ഥാപിത മതത്തിനും ദൈവത്തിനും പുറത്താണു നില്‍ക്കുന്നത്. അറബ് കവിതകളിലെ ഇസ്‌ലാമിക മതാത്മകത കയ്യൊഴിഞ്ഞുകൊണ്ടാണ് അഡോണീസ് പുതിയ കാവ്യലോകം സൃഷ്ടിച്ചത്. ഉറച്ച മതനിരപേക്ഷത പിന്തുടരുന്ന കവി, അറബ് കവിതയുടെ പരമ്പരാഗത ശീലങ്ങളെ നിരാകരിച്ചു. ഇസ്‌ലാമിക പൂര്‍വകാലത്തെ കവിതകളിലാണ് അറബ് കവിതയുടെ ഊര്‍ജം സംഭരിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കുന്ന അഡോണീസ്, മതം അറബ് കവിതയുടെ വികാസത്തെ തടസ്സപ്പെടുത്തിയെന്നും പറയുന്നുണ്ട്. കവിതയെ ഒപ്പം നിര്‍ത്തണമെന്ന് ഭരണകൂടവും പ്രത്യയശാസ്ത്രവാദികളും അധികാരികളും ആഗ്രഹിക്കുന്നു. കവിത കൊണ്ടുവരുന്ന മാജിക് ആണ് ഇതിനുകാരണം. ഈ മാന്ത്രികത മനുഷ്യരെ വഴിതെറ്റിക്കുമെന്ന ഭീതികൊണ്ടാണ് കവികളെ വിശ്വസിക്കരുത്, അവരെ പിന്തുടരുതെന്ന് പ്ലേറ്റോ വ്യക്തമാക്കിയത്. അത് റിപ്പബ്ലിക്കിലെ പ്രധാന നിലപാടായിരുന്നു. അറബ് ലോകത്തും കവികള്‍ക്കെതിരെ ഇതേ മുന്നറിയിപ്പുകള്‍ മതശാസനമായി തന്നെ നിലനില്‍ക്കുന്നു. ശരിയാണ്, ഇരുണ്ടു കനത്ത മേഘരാശികള്‍ക്കൊപ്പമാണ് അവന്‍ മുന്നേറുന്നത്, അഡോണീസ് എഴുതുന്നു, അപരിചിതമായ ലിപികളുടെ കാലാവസ്ഥയില്‍, ഹതാശമായ കാറ്റുകളില്‍ കവിതയെ നല്‍കി. വ്യവസ്ഥാപിതമായ ആശയങ്ങളുടെയും ചട്ടങ്ങളുടെയും വക്താവായി കവി മാറുന്നില്ലെങ്കില്‍, മറ്റുള്ളവര്‍ അയാളെ മതദ്രോഹിയോ രാജ്യദ്രോഹിയോ സാമൂഹികദ്രോഹിയോ ആയി മുദ്രകുത്തുന്നു, തിരസ്‌കൃതനായി സ്വന്തം നാട്ടില്‍നിന്ന് അയാള്‍ ദൂരേക്കു പോകുന്നു. അയാള്‍ക്കു സമുദ്രങ്ങളും ഗര്‍ത്തങ്ങളും കാറ്റുകളും കല്ലുകളും മാത്രം കൂട്ടാവുന്നു. ഒച്ചകള്‍ക്കും പ്രതിധ്വനികള്‍ക്കും നടുവില്‍ അവന്‍ ഒളിക്കുന്നു, അഡോണീസ് എഴുതുന്നു, അക്ഷരങ്ങളുടെ ഹിമത്തിനു കീഴെ, അലയുന്നവരുടെ നെടുവീര്‍പ്പുകള്‍ക്കു കീഴെ, തിരമാലകള്‍ക്കും ചിപ്പികള്‍ക്കുമുള്ളിലും ഒളിക്കുന്നു. I worship this tranquil stone- I saw my face in its lines I saw my lost poetry in it നീത്‌ഷെയുടെ സാരാതുഷ്ട്രയുടെ പലായനം പര്‍വതമുകളിലേക്കായിരുന്നു. പര്‍വതച്ചെരിവുകളില്‍ ഇടിമിന്നലുകളെയും കാറ്റിനെയും സൂര്യനെയും ഇരുട്ടിനെയും ശൈത്യത്തെയും സഖാവാക്കി സാരാതുഷ്ട്ര സംസാരിക്കുന്നു. സമാനമായ അന്തരീഷമാണ് അഡോണീസിന്‍റെ മിഹ്യാറിന്റെ സഞ്ചാരവഴികളില്‍ നാം കാണുന്നത് നീത്‌ഷെയുടെ സാരാതുഷ്ട്രയുടെ പലായനം പര്‍വതമുകളിലേക്കായിരുന്നു. പര്‍വതച്ചെരിവുകളില്‍ ഇടിമിന്നലുകളെയും കാറ്റിനെയും സൂര്യനെയും ഇരുട്ടിനെയും ശൈത്യത്തെയും സഖാവാക്കി സാരാതുഷ്ട്ര സംസാരിക്കുന്നു. സമാനമായ അന്തരീഷമാണ് മിഹ്യാറിന്റെ സഞ്ചാരവഴികളില്‍ നാം കാണുന്നത്. പ്രഭാതം വാതിലുകള്‍ അടയ്ക്കുമ്പോള്‍, അവന്റെ കണ്ണുകള്‍ക്കുമുന്നില്‍ പ്രഭാതം മരിക്കുമ്പോള്‍, അവന്‍ തന്റെ വിളക്ക് പര്‍വതത്തിനുനേരെ തിരിക്കുന്നു, മഹാദുഃഖത്തില്‍ മുങ്ങിത്താണവന്‍ അഭയം തേടുന്നു എന്നത്രേ അഡോണീസ് മിഹ്യാറിനെപ്പറ്റി പറയുന്നത്. നീ അടുക്കേണ്ടതില്ല, മുറിവ് നിന്നെക്കാള്‍ അടുത്താണ്. പ്രലോഭിപ്പിക്കരുത്, കാരണം മുറിവ് നിന്നെക്കാള്‍ സുന്ദരിയാണ്. നാല് നല്ല കവിതകളെ വിശദീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുമ്പോള്‍, അതു ചെയ്യുന്ന ആളുടെ പരിമിതിയാണ് പുറത്തുവരിക. അയാള്‍ പരിശ്രമിക്കുന്തോറും കവിത അകലേക്കു പോകുന്നു. എന്താണ് കവിതയില്‍ സംഭവിക്കുന്നതെന്നു അഭിമുഖത്തില്‍ അഡോണീസ് വിശദീകരിക്കുന്നുണ്ട്. നാം ജീവിക്കുന്ന ജീവിതവും കവി സങ്കല്‍പിക്കുന്ന ജീവിതവും വ്യത്യസ്തമാണ്. ഈ വ്യത്യസ്തതയെ എഴുതാനാണ് കവി ശ്രമിക്കുന്നത്. ഇവ തമ്മിലുള്ള സംഘര്‍ഷമാണ് കവിയെ അലട്ടുന്നത്. ദൈനംദിന ജീവിതത്തെ നിരാകരിക്കുകയോ വെല്ലുവിളിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കവിയുടെ പ്രവൃത്തികള്‍ ദുരൂഹമാണ്, സാമൂഹികവിരുദ്ധവും ആയേക്കാം. കവിത വായിക്കുമ്പോഴും ഇതു പ്രശ്‌നമായി വരുന്നു. കവിതയുടെ ജന്മവാസനയാണ് ദുര്‍ഗ്രഹത. അതിനെ വ്യാഖ്യാനിക്കുക എളുപ്പമല്ല. ദുര്‍ഗ്രഹത പൂര്‍ണമായും നീങ്ങിയ വരികള്‍ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ കവിതയില്‍നിന്ന് അകലുന്നു. അവരാകട്ടെ കവിതയുടെ വിധിയെഴുത്തുകാരുമാകുന്നു. എല്ലാവര്‍ക്കും മനസ്സിലാകുന്ന കവിത പുറംമോടി മാത്രമായിരിക്കും എന്ന് അഡോണീസ് കരുതുന്നു, യഥാര്‍ഥ കവിത ആവശ്യപ്പെടുന്നതു പ്രയത്‌നമാണ്. കാരണം അതു കവിയെപ്പോലെ വായനക്കാരനും സ്രഷ്ടാവായി മാറാന്‍ ആവശ്യപ്പെടുന്നു. മിഹ്യാറിനെ രാജാവായാണ് അഡോണീസ് വിശേഷിപ്പിക്കുന്നത്. പക്ഷേ അവന്‍ വാക്കുകളുടെ രാജാവാണ്, കാറ്റിന്റെയും മുറിവിന്റെയും രാജാവാണ്. തീയുടെ ഉദ്യാനങ്ങളും കൊട്ടാരങ്ങളും സ്വപ്നം കാണുന്നു. കാറ്റുകളുടെ ലോകത്ത് വസിക്കുന്നു. മിന്നലുകളുടെ സൗഹൃദം പങ്കിടുന്നു, ഇടിവെട്ടുകളില്‍ മുറിവുകളെ സുഖമാക്കുന്നു, മരിച്ച ജന്മനാടിനുനേരെ, മൂകമായ തെരുവുകള്‍ക്കുനേരെ അവന്‍ കരം നീട്ടുന്നു. ‘അവന്റെ കണ്ണുകളില്‍ ഞാന്‍ സമുദ്രത്തിന്റെ പ്രവചനം കണ്ടു. അവനു ഞാന്‍ പ്രളയം എന്നു പേരിട്ടു’ എന്നു നാം അഡോണീസില്‍ വായിക്കുന്നു. എന്റെ യോഗ്യതാപത്രങ്ങള്‍ ഈ താളുകളാണെന്ന് കവി എഴുതുന്നു, ഓരോ വട്ടവും ആ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്‍പ് അടിവരയിട്ട വരികളിലേക്കു പുതിയ കാറ്റും സൂര്യനുംതിരമാലകളും കടന്നുവരുന്നു. കവിതയില്‍ മുങ്ങിത്താഴുന്നവര്‍ക്കു വേണ്ടിയാണു അഡോണീസ് എഴുതുന്നത്. കരയ്ക്കുനിന്നു മീന്‍ പിടിക്കുന്നവര്‍ക്കു വേണ്ടിയല്ല. അവരുടെ ചൂണ്ടയില്‍ പായലും പാഴ്‌നാരുകളും മാത്രമേ കുരുങ്ങൂ. അതിനാല്‍ ആഴങ്ങളിലേക്കു പോകുക, പുലരിയിലേക്ക് ഉദിച്ചുയരുക. ▮ (എല്ലാ ഉദ്ധരണികളും എടുത്തിരിക്കുന്നത്: Songs of Mihyar the Damascene - Adonis, Translated by Kareem James Abu Zeid and Ivan Eubanks -2019). അജയ് പി. മങ്ങാട്ട് മാധ്യമപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, വിവര്‍ത്തകന്‍. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികള്‍.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഗുരുദാസൻ എന്ന ദാസൻ മാസ്റ്റരുടെ കല്ല്യാണദിവസം, കല്ല്യാണപ്പന്തലിൽ വെച്ച് സഹപ്രവർത്തകർ ചിന്തിച്ചതുപോലെ സംഭവിച്ചു. ‘ഈ ബന്ധത്തിന് അധികകാലം ആയുസ്സുണ്ടാവില്ല’, എന്ന് വധൂവരന്മാരെ കണ്ടപ്പോൾ‌ പലർക്കും തോന്നിയതായിരുന്നു. കുരങ്ങിന്റെ കൈയിൽ പൂമാല പോലെയോ, കടുവയുടെ കൈയിൽ മുയലിനെ പോലെയോ ആയിരുന്നു അവരുടെ ദാമ്പത്യബന്ധം ആരംഭിച്ചത്. ഒടുവിൽ ഭാര്യ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതോടെ ഗുരുദാസൻ മാസ്റ്റർ സ്വതന്ത്രനാവുകയും ഡൈവോർസ് എന്ന ലോട്ടറി അടിക്കുകയും ചെയ്തു. നാട്ടിൻപുറത്തുകാരനായ ഗുരുദാസൻ തൊട്ടടുത്ത വിദ്യാലയത്തിലെ മലയാളം വിദ്വാനാണ്. മലയാള സാഹിത്യം വിരൽത്തുമ്പിലെടുത്ത് എല്ലായിപ്പോഴും അദ്ദേഹം അമ്മാനമാടി കളിക്കും. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ അച്ഛൻ പരലോകം പ്രാപിച്ചതിനാൽ കല്ല്യാണ സമയത്ത് വീട്ടിലുള്ളത് പ്രായമായ അമ്മ മാത്രം. ഏക മകനായതിനാൽ അമ്മക്ക് മകനും മകന് അമ്മയും തുണ ആയിരിക്കെ, മാതൃസ്നേഹം കരകവിഞ്ഞൊഴുകുന്ന നേരത്താണ് ഗുരുദാസന്റെ തലയിൽ ആരോ കല്ല്യാണചിന്ത കയറ്റി വിട്ടത്. കല്ല്യാണക്കാര്യം അമ്മയുമായി ഡിസ്ക്കസ് ചെയ്യാൻ രണ്ട് സീനിയർ ടീച്ചേർസിനെ ഗുരുദാസൻ വീട്ടിലേക്ക് ഫോർവേഡ് ചെയ്തു. അവർ മകന്റെ കല്ല്യാണക്കാര്യത്തെപറ്റി ചർച്ച തുടങ്ങിയ ഉടനെ അമ്മ ‘കട്ട്’ ചെയ്തു. “അതേയ് എന്റെ കല്ല്യാണസമയത്ത് അങ്ങേർക്ക് വയസ് നാല്പതാ, ഇവനത്ര പ്രായമൊന്നും ആയില്ലല്ലൊ” “പെൻഷൻ പറ്റാറാകുമ്പോൾ മക്കളുണ്ടായാൽ മതിയോ?” വയസ്സുകാലത്ത് മക്കളുണ്ടായാലുള്ള പ്രയാസങ്ങളെ കുറിച്ച് ഗുരുദാസൻ മാസ്റ്ററുടെ അമ്മക്ക്, ടീച്ചേർസിന്റെ വക ഒരു സ്റ്റഡീക്ലാസ്സ് കൊടുത്തു. ഒടുവിൽ പാർട്ടി മാറി വോട്ട് ചെയ്യുന്ന പ്രയാസത്തോടെ അമ്മക്ക് സമ്മതം മൂളേണ്ടിവന്നു. “അവന് അത്ര വലിയ തിരക്കുണ്ടെങ്കിൽ നല്ലൊരു പെണ്ണിനെ ജാതകപ്പൊരുത്തം നോക്കി കഴിച്ചോട്ടെ; ഞാനെന്തിനാ ഒരു തടസ്സമാവുന്നത്” അങ്ങനെ കൊട്ടും കുരവയും വെടിക്കെട്ടുമായി മുപ്പത്തിആറാം വയസ്സിൽ പത്തിൽ പത്ത് പൊരുത്തവുമായി ഗുരുദാസമാസ്റ്ററുടെയും പ്രതിഭയുടെയും വിവാഹം കഴിഞ്ഞു. പഠനം കഴിഞ്ഞ് ഒരു സർക്കാർജോലി സ്വപ്നം കാണുന്ന ഇരുപത്തിമൂന്നുകാരി പ്രതിഭ ജോലിയെന്ന മോഹത്തോട് റ്റാറ്റ പറയാൻ തീരുമാനിച്ച് കല്ല്യാണപ്പന്തലിലേക്ക് കയറി. ആദ്യരാത്രി മണിയറയിൽ വെച്ച് ഗുരുദാസൻ ശരിക്കും ഒരു അദ്ധ്യാപകനെപോലെ നവവധുവിനെ ധാരാളം പഠിപ്പിച്ചു. എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും, കേട്ട് കേട്ട് അവൾക്ക് മടുത്തു. പ്രധാനമായും അമ്മയെ പരിചരിക്കേണ്ട കാര്യങ്ങളാണ്. അങ്ങനെ ആ രാത്രി ഉപദേശങ്ങൾ കേട്ട്‌കേട്ട് പ്രതിഭ അറിയാതെ ഉറങ്ങി. അവൾ ഇതുവരെ കാണാത്ത ഒരു ബന്ധമായിരുന്നു ഗുരുദാസനും അമ്മയും തമ്മിൽ. അച്ഛൻ ചെറുപ്രായത്തിലെ മരിച്ചതിനാൽ അമ്മക്കും മകനും ഇടയിൽ മറ്റൊരു ലോകമില്ല. മകന്റെ മുന്നിൽ അമ്മയുടെ മാതൃസ്നേഹം അവാച്യമാണ്; ‘കഴിയുമെങ്കിൽ ആ അമ്മ മകനെ എടുത്ത് ഗർഭപാത്രത്തിൽ തന്നെ ഇരുത്തിക്കളയും’ എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് പ്രതിഭയുടെ കരണത്ത് ആദ്യ അടി വീണു. വീട്ടിൽ വന്ന പാൽക്കാരനെ നോക്കി അവളൊന്ന് ചിരിച്ചതാണ് കാരണം. അടികൊണ്ട് കരയുന്ന മരുമകളെ കണ്ടില്ലെന്ന മട്ടിൽ അമ്മായിഅമ്മ അടുക്കളയിൽ പോയി ഭക്ഷണം വിളമ്പാൻ തുടങ്ങി. പിന്നെയങ്ങോട്ട് അടികൊള്ളാത്ത ദിനങ്ങളുടെ എണ്ണം കുറഞ്ഞു. ഒരു ദിവസം വളരെ സ്നേഹത്തോടെ പ്രതിഭയോടൊപ്പം ഗുരുദാസൻ ഭാര്യാഗൃഹത്തിലേക്ക് വിരുന്നിനു പോയി. പുരുഷന്മാരായ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. വളരെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരുവരും തിരിച്ചെത്തി. വീട്ടിൽ കടന്ന ഉടനെ ഗുരുദാസൻ മാസ്റ്റർ ഭാര്യയെ തല്ലാൻ തുടങ്ങി. അവളുടെ ശരീരം മുറിഞ്ഞ് രക്തം വന്നു. തല്ല് കൊണ്ട മരുമകളെ ആശ്വസിപ്പിച്ച അമ്മായിഅമ്മ മകനോട് കാരണം തിരക്കി. “അത് ഞങ്ങൾ രണ്ട്പേരും റോഡിലൂടെ നടന്ന് വരുമ്പോൾ ബസിനകത്തിരിക്കുന്ന ഒരുത്തൻ ഇവളെ തുറിച്ച് നോക്കുന്നു. ഇവൾ അവനെ നോക്കിയത് കൊണ്ടായിരിക്കില്ലെ അവൻ നോക്കിയത്?” “അത് പിന്നെ പെണ്ണിനെ ആണുങ്ങൾ നോക്കുന്നത് അവൾ ശരിയല്ലാത്തതു കൊണ്ടല്ലെ” അമ്മ എരിതീയിൽ എണ്ണയൊഴിച്ചു. മാസ്റ്റർ സ്ക്കൂളിൽ പോയ ഒരു ദിവസം പ്രതിഭയുടെ സഹോദരൻ അവളെ കാണാൻ വീട്ടിൽ വന്നു. വൈകുന്നേരം അളിയനെ കണ്ട് വിശേഷങ്ങൾ ആരാഞ്ഞ് തിരിച്ചുപോയി. അന്ന് ഗുരുദാസൻ മാസ്റ്റർ ഭാര്യയോട് പറഞ്ഞു, “നിന്റെ സഹോദരനാണെങ്കിലും അവൻ ഒരു പുരുഷനാണ്; അത്കൊണ്ട് ഞാനില്ലാത്ത നേരത്ത് ഇവിടെ വന്നാൽ നീ പുറത്തിറങ്ങാതെ മുറിയടച്ച് ഇരിക്കണം” ഭാര്യയെ സ്വന്തം വീട്ടിൽ പോലും വിടാതെ ഒരു വർഷം ആ വിവാഹജീവിതം മുന്നോട്ട് പോയി. ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ച് പ്രതിഭ ഒരു മാനസീക രോഗി ആയി മാറി. വിടർന്ന പൂവിന്റെ ശോഭയുള്ള അവളുടെ പ്രതിഭയും സൌന്ദര്യവും നശിച്ച് വാടിക്കൊഴിയാറായി. മാനസിക രോഗിയായ ഭാര്യയെ അവളുടെ വീട്ടിലാക്കാനും ഡൈവോർസ് ചെയ്യാനും ഗുരുദാസൻ മാസ്റ്റർക്ക് എളുപ്പമായി. വർഷം ഒന്ന് കഴിഞ്ഞു; മാസ്റ്ററുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് തോന്നി; അദ്ദേഹത്തെ ഒന്നു കൂടി വിവാഹം കഴിപ്പിച്ചാലോ? അമ്മക്ക് ഇടയ്ക്കിടെ അസുഖം വരുന്ന അവസ്ഥയിൽ വീട്ടിൽ ഒരു ഭാര്യ ആവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു ശുഭദിനത്തിൽ ജാതകപ്പൊരുത്തം നോക്കാതെ വിലാസിനി ടിച്ചറെ ഗുരുദാസൻ മാസ്റ്റർ കല്ല്യാണം കഴിച്ചു. ‘കുരങ്ങിന്റെ കൂടെ ഒരു കരിം‌കുരങ്ങ്തന്നെ ആയത് നന്നായി’ എന്ന് രണ്ടാം കല്ല്യാണവേദിയിൽ വെച്ച് സഹപ്രവർത്തകർ പറഞ്ഞു. പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ സന്തോഷത്തോടെ അവരുടെ ദാമ്പത്യബന്ധം മുന്നോട്ട് പോവുകയാണ്. ഒരു ദിവസം സ്ക്കൂളിലെ സഹപ്രവർത്തകർ ഗുരുദാസൻ മാസ്റ്ററോട് ചോദിച്ചു, “ആ പ്രതിഭ വളരെ നല്ല കുട്ടി ആയിരുന്നില്ലെ? മാഷെന്തിനാ അവളെ ഒഴിവാക്കി ഇത്രയും വിരൂപിയായ സ്ത്രീയെ കല്ല്യാണം കഴിച്ചത്? ടീച്ചറായതു കൊണ്ടാണോ?” “ഒരു ഭാര്യ ഇങ്ങനെയായിരിക്കണം ; കണ്ടാൽ ഒരു പുരുഷനും നൊക്കുകയില്ല, പോരാത്തതിന് വായ്നാറ്റം. അത് സഹിക്കാത്തതുകൊണ്ട് ആരും അവളുടെ അടുത്ത് വരില്ല; ഇപ്പോൾ എന്തൊരു മനസ്സമാധാനം” ശരിക്കും ചികിത്സ വേണ്ടത് ഗുരുദാസൻ മാസ്റ്റർക്കാണെന്ന് പലർക്കും തോന്നി. Ler Mais കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍. മുന്നിലത്തെ ബഞ്ചില്‍ അര്‍ജ്ജുന്‍ അവന്റെ അഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുന്നു. ഹെഡ്മാസ്റ്ററുടെ പ്രസംഗത്തിലല്ല അവരുടെ ശ്രദ്ധ, തമ്മില്‍ എന്തൊക്കെയോ പറയുന്നു. ഈ സ്കൂളില്‍ ഇതെന്റെ ആദ്യത്തെ വാര്‍ഷികമാണ്. ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, പ്രെയിസ് ഗോസ് ടു തോമസ്.....! ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തോമസ്.....! എല്ലാവരും എന്നെ നോക്കി, എന്തിനാ‍ണ് എല്ലാവരും എന്നെ നോക്കുന്നത്..! തോമസ് കം ടു ദ സ്ടേജ്....! അപ്പോഴാണ് തോമസ് എന്നുള്ളത് എന്റെ പേരാണല്ലോ എന്ന തിരിച്ചടിവുണ്ടാകുന്നത്...! പോടാ, എടാ പോകാന്‍...! അടുത്തിരുന്ന കൂട്ടുകാര്‍ തിരക്കു കൂട്ടി....! അര്‍ജ്ജുന്റെ അഛനും അമ്മയും അടക്കം എന്നെ നോക്കി.. വാര്‍ഷികാഘോഷത്തിന്റെ ആദ്യത്തെ ട്രോഫി എനിക്ക്..! എനിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്തോഷം, എല്ലാവരും എന്നെ തന്നെ നോക്കുന്നു ആരാധനയോ കുശുമ്പോ..? രോഹിതിനോട് അവന്റെ അഛന്‍ ചോദിക്കുന്നു, “കണ്ടു പഠിക്കടാ...! നിനക്കിത്രേം സൌകര്യമുണ്ടായിട്ടും...!” അതെന്താണോ അങ്ങനെ പറഞ്ഞത്..? ഞാന്‍ സ്റ്റേജിലേക്ക് നടന്നു...! സെക്കന്‍ഡ് പ്രേയ്സ് അര്‍ജ്ജുന്‍ നാദ്.............! തേഡ് പ്രേസ് ജോസിലീന്‍ ജോസഫ്..........! പിന്നെയും പല പ്രാവശ്യം കയ്യടികളുടെ ഇടയിലൂടെ, മറ്റു കുട്ടികളുടെ അഛനമ്മമാരുടെ ഇടയിലൂടെ, ഒരു ചെറിയ പുഞ്ചിരി മുഖത്തു വരച്ചുകാട്ടി, അടുക്കിപ്പിടിച്ച സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ഇടത്തേക്കയ്യില്‍ താങ്ങി, അര്‍ജ്ജുന്റെ മുഖത്ത് അസൂയ നിറച്ച്, ജോസിലീന്റെ മുഖത്ത ചിരിയുടെ മുത്തുകള്‍ വാരി വിതറി സ്റ്റേജിലേക്കു നടന്നു..............! പിന്നെ കലാപരുപാടികളായി, അവയില്‍ ചിലതില്‍ സ്ടേജില്‍ കയറിയിറങ്ങി..! പിന്നെ ജോസിലീന്റെ നൃത്തത്തിന് കാഴ്ചക്കാരനായി ഇരുന്നു. അര്‍ജ്ജുന്റെ അമ്മ അടുത്തുവന്ന് സഹതാപത്തോടുകൂടി പറഞ്ഞു ഇനിയും പഠിക്കണം നല്ലതുപോലെ, സമ്മാനങ്ങള്‍ ഇനിയും വാങ്ങണം, ഹി ഹി കൂടെനിന്ന അര്‍ജ്ജുന്റെ മുഖം കറുത്തിരുണ്ടു. ഉച്ചയായി, ഭക്ഷണം കഴിക്കുവാനായി പുറത്തിറങ്ങി എല്ലാവരും... മരത്തിന്റെ തണലില്‍ അമ്മ അര്‍ജ്ജുനന് വാരിക്കൊടുക്കുന്നു, എനിക്കു മാത്രം പൊതിയില്ല, വായിലും കണ്ണിലും ഒരുപോലെ വെള്ളം നിറഞ്ഞു. ഞാന്‍ കഞ്ഞിപ്പുരയിലേക്കോടി. ശങ്കരിയമ്മേ... ശങ്കരിയമ്മേ... ഇന്നു കഞ്ഞിയില്ലേ..? ഇല്ലല്ലോ കുട്ടാ ഇന്നു വാര്‍ഷികമല്ലേ..! (ശങ്കരി അമ്മ എനിക്ക് പ്രത്യേകം പയറു തരുമായിരുന്നു, ഇന്നതുമില്ല... ). ശങ്കരിയമ്മയ്ക്കു മുഖത്തെന്താ ഒരു വിഷമം.? ഇന്നത്തെ സ്പെഷ്യല്‍ എനിക്ക് തരാത്തതിനാണോ ? എന്റെ പുറകെ വന്ന് ജോസിലീന്‍ വിളിച്ചു, കൂടെ അവളുടെ അഛന്‍, അഛന്‍ ഉച്ചയൂണിന് വീട്ടിലേക്ക് വിളിച്ചു, ദൈവമേ ആരോ പറഞ്ഞു വെച്ചപോലെ...!( ശങ്കരി അമ്മയുടെ പ്രാര്‍ത്ഥനയാകും ) സ്കൂളിന്റെ മതിലിനപ്പുറത്താണ് ജോസിലീന്റെ വീട്. ഹായ്, ഭിത്തിയിലെ കണ്ണാടിക്കൂടില്‍ നിരന്ന് പാവകള്‍, ബൊമ്മകള്‍ കരടിക്കുട്ടികള്‍... എന്ത് രസം. ഞാന്‍ ആദ്യമായി കാണുകയാ വീട്ടില്‍ ഇത്രയും പാവകള്‍. പള്ളിപ്പെരുന്നാളിന് കടയില്‍ അടുങ്ങിയിരിക്കുന്നതുപോലെ. മുകളിലത്തെ തട്ടില്‍, അവള്‍ക്കു കിട്ടിയ ട്രോഫികള്‍ നീളമനുസരിച്ച് അടുക്കി വച്ചിരിക്കുന്നു. എന്റെ പഴയ ട്രോഫികള്‍ എവിടയാണ്, ഞാന്‍ ഒരു നിമിഷം ആലോചിച്ചു പോയി. കുപ്പി പ്ലേറ്റില്‍ നല്ല ചോറ് പിന്നെ നിറയെ കറികളും, മൂക്കില്‍ കൂടി മണം തുളച്ചു കയറി. കൈ കഴുകണം എന്നും പ്രാര്‍ത്ഥിക്കണമെന്നും അഛന്‍ എന്നും പറയുന്നതോര്‍ത്തു. പിന്നെ ഒരു തീറ്റ, ഹായ് ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല.... രോഹിതിനോട് അവന്റെ അഛന്‍ പറഞ്ഞതിന്റെ പൊരുള്‍..????? ജോസിലീന്‍ തിരിച്ച് വന്നില്ല, അവര്‍ കാഴ്ച ബംഗ്ലാവിലേക്ക് പോകുകയാണത്രേ..! ഞാന്‍ സ്കൂളിലെത്തി പരുപാടികള്‍ക്കിടയിലും പിന്നെ ചിന്ത കാഴ്ച ബംഗ്ലാവിനേക്കുറിച്ചായിരുന്നു. പരുപാടിയെല്ലാം കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നു. ഒരു വര്‍ഷം പഴക്കമുള്ള ആ കാര്‍‌ഡ്ബോര്‍ഡ് പെട്ടി തേടി നടന്നു, മദറിനോടു ചോദിച്ചപ്പോള്‍ സ്റ്റോര്‍ റൂമിലുണ്ടാകും എന്നു പറഞ്ഞു, താക്കോല്‍ വാങ്ങി ഞാന്‍ ഓടി, തപ്പിക്കണ്ടുപിടിച്ചു, പഴയവക്ക് പൊടിപിടിക്കാന്‍ പുതിയ കൂട്ടുകാരെത്തിയ സന്തോഷത്തിലാണെന്നു തോന്നുന്നു, എന്നെ നോക്കി പഴയ ട്രോഫികള്‍ ചിരിക്കുന്നു. താക്കോല്‍ തിരികെ ഏല്‍പ്പിക്കുവാന്‍ ഞാന്‍ മുന്‍പിലത്തെ ഓഫീസില്‍ ചെന്നു..? ആരോ വന്നിരിക്കുന്നു, മോനേ..! ഇത് സെയിന്റ് തോമസ് ഓര്‍ഫനേജിന്റെ ഓഫീസല്ലേ..? മദറിനെ കാണുവാന്‍ വന്നതാ ? അതെ, മദര്‍ ഇപ്പോള്‍ വരും എന്ന മറുപടി നല്‍കി ഞാന്‍ അകത്തേക്കു പോയി, കാര്‍‌ഡ്ബോര്‍ഡ് പെട്ടിയില്‍ അടുത്തവര്‍ഷം കൂട്ടുകാരെ കൊടുക്കുവാന്‍ ഉള്ള ഒരുക്കത്തിനായി. അടുത്ത പ്രാവശ്യം അര്‍ജ്ജുന്‍ വലിയ ട്രോഫി തട്ടിയെടുക്കാതിരിക്കാനുള്ള വാശിയോടെ.....! | ഉറവിടം | © എഴുത്തുകാരി | ഫേസ്ബുക്ക് ഷെയര്‍ | RSS ഫീഡ് | Ler Mais തുടക്കം അകലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാൻ വരുന്നത്‌ കണ്ട്‌ ഞാൻ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ്‌ അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്‌. കിതചുകൊണ്ട്‌ ഞാൻ അയാളുടെ മുന്നിൽ നിന്നു. "ഇയാൾക്ക്‌ ഒരു കവറുണ്ട്‌"- പുഞ്ചിരിയോടെ ആ മനുഷ്യൻ പറഞ്ഞു. മനസ്സിൽ വളരെയധികം സന്തോഷത്തോടെ ആ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും.. ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒർഡർ ആകണേ. ടെസ്റ്റും , ഇന്റർവ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കിൽ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛൻ കിടപ്പിലാണു. അമ്മ അടുത്ത വീടുകളിൽ പോയി പണിയെടുത്ത്‌ കൊണ്ടുവരുന്നതാണു ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക്‌ നാട്ടിൽ കൂലിപ്പണിപോലും ആരും തരില്ലല്ലോ? വീട്ടിലെത്തുന്നതുവരെ കവർ പൊട്ടിച്ചില്ല. ഇറയത്ത്‌ ചാണകം മെഴുകിയ നിലത്ത്‌ അമർന്ന് കൊണ്ട്‌ മെല്ലെ വിറക്കുന്ന കൈകളോടെ കവർ പൊട്ടിച്ചു. ഒരു നിമിഷം അതിലൂടെ കണ്ണോടിച്ച ഞാൻ അറിയാതെ എഴുന്നേറ്റുപോയി. "എനിക്ക്‌ ജോലി കിട്ടി...എനിക്ക്‌ ജോലി കിട്ടി.." ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. പരിസരബോധം തിരികെ കിട്ടിയപ്പോൾ അകത്തെ മുറിയിൽ ചെന്ന് അച്ഛനെ വിവരമറിയിച്ചു. " എവിടെയാ - " അച്ഛൻ അപ്പോൾ മാത്രമാണു ആ കാര്യം ചിന്തിച്ചത്‌. ഓർഡറിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു. വയനാട്ടിലെ ഏതോ ഗ്രാമപ്രദേശത്താണു. മനസ്സിൽ അൽപം വിഷമം തോന്നി. എങ്കിലും ഈ പട്ടിണിയില്ലാതാകുമല്ലോ എന്നോർത്തപ്പോൾ സമാധാനം തോന്നി. "എവിടെയാടാ-" അച്ഛൻ "വയനാട്ടിലാണച്ഛാ" "ദുരിതമാകും അല്ലേ?" "ഇത്ര ദുരിതമാകില്ലല്ലോ അച്ഛാ. എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു. ഇവിടത്തെ കാര്യങ്ങൾ നേരെ ചൊവ്വെ നടക്കണമല്ലോ..." പിന്നീടെല്ലാം പെട്ടന്നായിരുന്നു. വീട്ടുകാരോട്‌ യാത്രപറഞ്ഞ്‌ ഒരു കൂട്ടുകാരനോട്‌ കടം വാങ്ങിയ പൈസയുമായി ഞാൻ യാത്രയായി. ജീവിതത്തിന്റെ നല്ലോരു തുടക്കത്തിനു... മനസ്സിൽ സന്തോഷത്തോടെയുള്ള എന്റെ ആദ്യയാത്ര. വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത്‌ എത്തിചേർന്നത്‌. ഏകദേശം സായം സന്ധ്യയായിക്കാണും. ഞാൻ വണ്ടിയിറങ്ങുമ്പോൾ ഗ്രാമത്തെയാകെ ഒരു വിഷാദം പോലെ ഇരുട്ട്‌ അള്ളിപിടിച്ച്‌ തുടങ്ങിയിരുന്നു. ഈ ഇരുട്ടിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ. അടുത്ത്‌ കണ്ട ഒരു പൊളിഞ്ഞ പീടികയുടെ ചിതലരിച്ചനിലത്ത്‌ എന്റെ വിലയേറിയ സർട്ടിഫിക്കറ്റുകളടങ്ങിയ, എന്നാൽ വിലപിടിപ്പുള്ള മറ്റൊന്നുമില്ലാത്ത സഞ്ചിയും മടിയിൽ വച്ച്‌ ഞാൻ ഇരുന്നു. സമയം തീരെ സമയമില്ലാത്ത ഒരു പണിക്കാരനെപോലെ മുന്നോട്ടുപോയികൊണ്ടിരുന്നു. സമയമറിയാൻ എന്റെ കൈവശം വാച്ചില്ല. ചോദിച്ചറിയാമെന്നുവച്ചാൽ ഒരു മനുഷ്യജീവിയെയും കാണുന്നില്ല. ഒരു വഴിവിളക്കുപോലുമില്ല. ഞാൻ ആകെ വിഷണ്ണനായി.... ഉരക്കം വാത്സല്യത്തോടെ എന്റെ കണ്ണുകളെ തഴുകി തുടങ്ങിയിരുന്നു. ഞാൻ നിലത്ത്‌ തലവെച്ച്‌ കിടന്നു. കൈയിലുള്ള സഞ്ചി നിലത്ത്‌ വക്കുവാൻ എനിക്ക്‌ മടി തോന്നി. സർട്ടിഫിക്കറ്റുകൾ ചിതലരിച്ചാലോ... എന്റെ എല്ലുകൾ നുറുങ്ങുന്ന പോലെ...ശരീരം ആകെ കട്ടുകഴക്കുന്നു...മെല്ലെ മെല്ലെ ഞാൻ മയക്കത്തിലേക്ക്‌ വഴുതി വീണു. പട്ടിയുടെ തുടർച്ചയായുള്ള കുര കേട്ടാണു ഞാൻ കണ്ണുതുറന്നത്‌. എന്റെ മുന്നിൽ നിൽക്കുന്ന തേണ്ടിപട്ടി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ഥലം അതിക്രമിച്ചു കൈയേറിയവനോടുള്ള തീരാത്ത അമർഷത്തോടെ...പിന്നീട്‌ എന്തുകൊണ്ടോ - ഞാനും അവനെ പോലെ തന്നെ ഒരു തേണ്ടിയാനെന്ന തോന്നലാവാം - അവൻ എന്റെ കാൽക്കൽ ചുരുണ്ടുകൂടി. ഭയം മനസ്സിനെ മധിച്ച്ചതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു വിധം നേരം വെളുപ്പിച്ചു. ഇനി...ഇനി എന്ത്‌? ഒരു എത്തും പിടിയും ഇല്ല. പ്രതീക്ഷ കൈവിടാതെ ഞാൻ നടന്നു. മുൻപിൽ കണ്ട വഴിയിലൂടെ... കുത്തനെയുള്ള ആ ഇറക്കം ചെന്ന് നിന്നത്‌ വൈക്കോൽ മേഞ്ഞ ഒരു പുരക്കു മുമ്പിലാണു. അവിടെനിന്നും ഒരു സ്ത്രീ ഇറാങ്ങിവരുന്നത്‌ ഞാൻ കണ്ടു. ഏതാണ്ട്‌ അസ്തിപോലായ സ്ത്രീ. ഒക്കത്ത്‌ ഒരു കുഞ്ഞുണ്ട്‌. അവരുടെ ശരീരം വില്ലുപോലെ വളഞ്ഞിരിക്കുന്നു. അവൾ ഉദാസീനയായി എന്നെ നോക്കി. ആ കണ്ണുകൾ എന്നോട്‌ എന്തോ യാചിക്കും പോലെ എനിക്കു തോന്നി. "ഈ ഗവർണ്ൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?" അവർ നിശബ്ദയായി എന്നെ നോക്കി നിന്നു. " അമ്മച്ചീ,ഈ ഗവർണ്ൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?..." ഞാൻ വീണ്ടും ചോദിച്ചു. അറിയില്ലെന്ന് അവർ കൈമലർത്തി. ഞാൻ നിരാശനായി. ആദ്യം കണ്ട മനുഷ്യജീവിയാണു. അവർക്ക്‌ വഴിയറിയില്ല...ദൈവമേ, എന്റെ തുടക്കം പിഴക്കുകയാണോ? തൊണ്ട ആകെ വരളുന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഭക്ഷണം കഴിച്ചതാണു. എന്തെങ്കിലും ഭക്ഷണം കഴിക്കണം. ഒന്നുമ്മില്ലെങ്കിലും ഒരു ചൂടൻ ചായയെങ്കിലും..."അമ്മച്ചീ, ഇവിടെ എവിടെയെങ്കിലും ചായക്കടയുണ്ടോ?" "ഇതാണു ഇവിടത്തെ ചായക്കട" കുട്ടിക്ക്‌ മുലകൊടുക്കുന്നതിനിടായിലും അൽപം പ്രതീക്ഷയോടെ, ആകംഷയോടെ അവർ പറഞ്ഞു. ഞാനകെ ഒന്ന് നോക്കി. വൈക്കോൽ കൊണ്ടുമേഞ്ഞ , ഒന്നുരണ്ടു മുളന്തൂണുകൾ കൊണ്ട്‌ താങ്ങിനിർത്തിയിരിക്കുന്ന ഇതോ ചായക്കട. ഇവിടെ അതിന്റെ ഒരു മട്ടുമില്ലല്ലോ! എന്തിനു ഒരു അടുപ്പ്‌ പുകയുന്നതിന്റെ പുക പോലും കണുന്നില്ല. എന്റെ ഭാവം കണ്ടപ്പോൾ അവർ ആകെ സൂക്ഷിച്ചുനോക്കി. ഒത്തിരി പ്രതീക്ഷയോടെ... "ചായകിട്ടുമോ?" മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ ഞാൻ ചോദിച്ചു. "കയറി ഇരിക്കൂ" അവർ ആഹ്ലാദത്തോടെ പറഞ്ഞു. ഞാൻ അകത്ത്‌ കയറി. പക്ഷെ, എവിടെ ഇരിക്കും. ഞാൻ പരുങ്ങി നിന്നു. എന്റെ വിഷമം മനസ്സിലായ അവർ ഒരു മരത്തടി കൊണ്ടിട്ടുതന്നു. അതിൽ അമർന്നുകൊണ്ട്‌ ഞാനാ കടയാകെ കണ്ണോടിച്ചു. രണ്ട്‌ മുറികളാണു ആ കടക്കുള്ളത്‌. ഒന്ന് കീറിയ സാരികൊണ്ട്‌ മറച്ചിട്ടുണ്ടാക്കിയതാണു. അതിലാവാം അവരുടെ താമസം. ഞാൻ ആകെ ഖിന്നനായി. ഇവരുടെ മുമ്പിൽ എന്റെ പ്രശ്നങ്ങൽ എത്ര നിസ്സാരം. ഞാൻ ചിന്തിച്ചു. ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ചായ ഇനിയും കിട്ടിയില്ല. ഞാനാകെ അക്ഷമനായി... അകത്തുനിന്നും ആ കുട്ടിയുടെ കരച്ചിൽ ഉയർന്ന് വന്നു. "അശ്രീകരം.. കരയാതിരിക്ക്‌ എന്റെ കുട്ടാ" ദേഷ്യവും വാത്സല്യവും ഒരുമിച്ച്‌ അവരിൽ നുരഞ്ഞുപൊങ്ങിയത്‌ ഞാൻ അറിഞ്ഞു. എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു. ഞാൻ ആ കീറിയ സാരി മാറ്റി അകത്തേക്ക്‌ നോക്കി. അപ്പോൾ കണ്ട കാഴ്ച.... ആ സ്ത്രീ തന്റെ കുഞ്ഞിനെ മുലയിൽ നിന്നും അടർത്തിമാറ്റികൊണ്ട്‌ ഒരു ഗ്ലാസ്സിലേക്ക്‌ തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. തനെ ഭക്ഷണം നഷ്ടപ്പെട്ട കുട്ടി വാവിട്ട്‌ കരയുന്നു...അവർ എന്നെ കണ്ടു.. അവരുടെ മുഖം വിവർണ്ണമായി. "പാൽ കിട്ടിയില്ല എങ്കിലും ചായ ഇപ്പോൾ തരാം. ഈ പാലൊന്നെടുക്കാൻ ഈ അശ്രീകരം സമ്മതിക്കണ്ടെ." മുഴുവൻ കേൾക്കാതെ ഞാൻ ഓടി. കുത്തനെയുള്ള ആ വഴികൾ ഓടികയറിയപ്പോൾ ഞാൻ മറ്റൊന്നും അറിഞ്ഞില്ല. മുള്ളുകൾ തറഞ്ഞുകയറി എന്റെ കാലിൽ നിന്നും ചോര വന്നതു പോലും... എങ്ങിനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. ഇവരുടെ ഈ അവസ്ഥക്ക്‌ മുമ്പിൽ തന്റെ വീട്‌ സ്വർഗ്ഗമാണു. ഒരു നല്ല തുടക്കം പ്രതീക്ഷിച്ച്‌ വന്ന് ഏനിക്ക്‌... വയ്യ...തിരിച്ചുപോണം...എന്റെ ആ സ്വർഗ്ഗതിലേക്ക്‌... ഇറങ്ങിയ വഴികൾ ഓടിക്കയറി ഞാൻ ചെന്നപ്പോൾ പഴയ പട്ടി എന്നെ കണ്ട്‌ സൗഹൃദഭാവത്തിൽ കുറച്ചു. പക്ഷെ എന്റെ കാതിൽ മുഴങ്ങികേട്ടത്‌ ആ കുട്ടിയുടെ വിശന്നുള്ള കരച്ചിലായിരുന്നു. എന്റെ കണ്ണുകളിൽ ഞാൻ കണ്ടത്‌ ആ സ്ത്രീയുടെ നിസ്സഹാത ആയിരുന്നു. ...നിസ്സംഗതയായിരുന്നു.. ചായയുമയ്യി ആ സ്ത്രീ എന്നെ പിൻ തുടരുന്നതായി എനിക്ക്‌ തോന്നി... ഞാൻ ഓടി... ആ സ്ത്രീയിൽ നിന്നും രക്ഷപെടുവാനായി...വിശപ്പില്ലതെ...ദാഹമില്ലാതെ... മനസ്സിലേറ്റുവങ്ങിയ ആ മുറിപ്പാടുകളുമായി ഞാൻ ഓടി... മറ്റൊരു നല്ല തുടക്കതിനായി.... © മനോരാജ്‌ Ler Mais തുറക്കാത്ത കുപ്പിയിലെ മരുന്ന് രാവിലെതന്നെ ഇഡ്ഡ്ലിയും ചായയും കഴിക്കുമ്പോൾ നാരായണി ടീച്ചർ, ഭർത്താവ് നാരായണൻ മാസ്റ്റരോട് ഒരു കാര്യം പതുക്കെ പറഞ്ഞു, “എനിക്ക് ഒരു ചെറിയ തലവേദന,,” മാസ്റ്റർ അത്കേട്ട് ഒന്ന് ഞെട്ടി; അതോടെ കഴിച്ച ഭക്ഷണമെല്ലാം ദഹിച്ച്പോയി. കൂടാതെ അദ്ദേഹത്തിന്റെ റിട്ടയേർഡ് തലയിൽ പലതരം ചിന്തകൾ ഫ്ലാഷ് ചെയ്യാൻ തുടങ്ങി. മാസ്റ്റർ ചിന്തിച്ചത് അദ്ദേഹത്തെക്കുറിച്ച് തന്നെയായിരുന്നു. ‘അവൾ നാരായണി കൂടെയില്ലെങ്കിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ല’ എന്ന പരമസത്യം അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. ഇപ്പോൾ ഈ ജീവിതസായാഹ്നത്തിൽ അങ്ങനെയാണ്; ഒരു ചെറിയ പോറൽ കണ്ടാൽ ഉടനെ ചിന്തകൾ കാടുകയറും. പ്രായം കൂടുംതോറും ജീവതസൌകര്യങ്ങൾ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നു. അവരുടെ ദാമ്പത്യവല്ലരി പൂത്തെങ്കിലും കായ്ക്കാത്തതു കൊണ്ട് ‘നിനക്ക് ഞാനും എനിക്ക് നീയും’ മാത്രമായി ജീവിക്കുന്നവരാണ് നാരായണി നാരായണന്മാർ. “അപ്പോൾ ഇന്നുതന്നെ നമുക്ക് ഒരു ഡോക്റ്ററെ കാണാൻ പോകാം” ടീച്ചറുടെ ചർമ്മം കണ്ടാൽ പ്രായം തോന്നത്ത മുഖംനോക്കി മാസ്റ്റർ പറഞ്ഞു. “ഓ അതൊന്നും ഒരു പ്രശ്നമല്ല; ഇത് ഒരു തലവേദനയല്ലെ. അത് പതുക്കെ തനിയെ മാറും” “നിനക്ക് അങ്ങനെയൊക്കെ പറയാം. പിന്നെ രോഗം പരമാവധി വർദ്ധിച്ച് കഴിഞ്ഞാണോ ഡോക്റ്ററെ കാണേണ്ടത്? വേഗം ഡ്രസ്സ് മാറി വരു; പെട്ടെന്ന്തന്നെ നമുക്ക് ഡോക്റ്ററെ കാണാം” സ്വന്തം ഭർത്താവ് പറയുന്നത് സ്വന്തം ഭാര്യ അനുസരിക്കണം; അതാണല്ലൊ ലോകനിയമം. നാട്ടിൽ പനിയുടെ ആഘോഷം കഴിഞ്ഞത് കൊണ്ടായിരിക്കാം; ഡോക്റ്ററുടെ ക്ലിനിക്കിൽ വലിയ തിരക്കില്ല. അത്കൊണ്ട് പുതിയ ഇരയെ കിട്ടിയ സന്തോഷത്തോടെ ഡോക്റ്റർ വിശദമായി പരിശോധിച്ചു. പിന്നീട് മെഡിക്കൽ ഷാപ്പുകാർക്ക് മാത്രം മനസ്സിലാവുന്ന ഭാഷയിൽ എന്തൊക്കെയോ വരച്ചിട്ടശേഷം കടലാസ് കൈയിൽ തന്ന് മാസ്റ്ററെ നോക്കി പറഞ്ഞു, “ഇത് കഴിച്ചാൽ മതി. കുഴപ്പമൊന്നും ഇല്ല; ഒരു സിറപ്പ് മാത്രമാണ്” പണം കൃത്യമായി എണ്ണിക്കൊടുത്ത് പുറത്തിറങ്ങി, അടുത്തുള്ള മെഡിക്കൽഷോപ്പിൽ നിന്നും മരുന്ന് വാങ്ങി അവർ വീട്ടിലെത്തി. വീട്ടിലെത്തിയ ശേഷം നാരായണി ടീച്ചർ സന്തോഷവതിയായി കാണപ്പെട്ടു. അവർ മാസ്റ്ററോട് പറഞ്ഞു, “ഇപ്പോൾ എന്റെ തലവേദന വളരെ കുറഞ്ഞു” “അപ്പോൾ ഡോക്റ്ററെ ഒന്ന് കണ്ടാൽമാത്രം മാറുന്ന തലവേദന ആയിരിക്കും. പിന്നെ ആ മരുന്ന് കഴിക്കാൻ മറക്കേണ്ട. ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഒരു സ്പൂൺ കഴിച്ചാൽ മതി; മറന്നുപോകരുത്” “അതെങ്ങനെ മറക്കാനാണ്?” അങ്ങനെ പറഞ്ഞുകൊണ്ട് ടീച്ചർ അടുക്കളയുടെ ലോകത്തിലേക്ക് കടന്നു. അതോടെ തലവേദനയെ പൂർണ്ണമായി മറന്നു. ഉച്ചയുറക്കവും ഈവിനിങ്ങ് വാക്കും കഴിഞ്ഞ് നാരായണൻ മാസ്റ്റർ വീട്ടിൽ വന്നപ്പോൾ ടീച്ചർക്ക് വീണ്ടും തലവേദന തുടങ്ങി. മാസ്റ്റർ സംശയം ചോദിച്ചു, “നീയാ മരുന്ന് കഴിച്ചില്ലെ? എങ്ങനെയുണ്ട്?” ടീച്ചർ ചെറുതായൊന്ന് ഞെട്ടി. മരുന്നിന്റെ കാര്യം ഇപ്പോൾ ഭർത്താവ് പറഞ്ഞപ്പോൾ മാത്രമാണ് ഓർക്കുന്നത്, കഴിച്ചില്ലെന്ന് പറഞ്ഞാൽ വഴക്ക് പറയുന്നത് കേൾക്കാൻ വയ്യ; അപ്പോൾ… “ഞാനതിൽ നിന്ന് ഒരു സ്പൂൺ കുടിച്ചു, വല്ലാത്ത കയ്പ്” “എന്നാൽ രാത്രി കൂടി കഴിച്ചാൽ തലവേദന മാറും” രാത്രി ഭക്ഷണം കഴിഞ്ഞപ്പോൾ നാരായണി ടീച്ചർ സിറപ്പിന്റെ കുപ്പി എടുത്ത് നന്നായി ഒന്ന് കുലുക്കി തുറക്കാൻ തുടങ്ങി. അവർ എത്ര ശ്രമിച്ചിട്ടും അതിന്റെ അടപ്പ് പൊട്ടിച്ച് ഊരാൻ കഴിയുന്നില്ല. പതിവുപോലെ തന്നാൽ കഴിയാത്ത കാര്യം ഭർത്താവിനെ ഏല്പിച്ച് പറഞ്ഞു,
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ മുഹമ്മദ് ഷമിയെയും സഞ്ജു സാംസണെയും കാണാത്തതിൽ ആശ്ചര്യപ്പെട്ട് ഇന്ത്യൻ ഇതിഹാസം ചന്ദു ബോർഡെ. ശ്രേയസ് അയ്യർ, ദീപക് ചാഹർ എന്നിവർക്കൊപ്പം സ്റ്റാൻഡ്‌ബൈ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഷമി ഇടം നേടിയപ്പോൾ, ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോക കപ്പില്‍ മലയാളി താരത്തിനു ഇടം ലഭിച്ചില്ലാ. ധാരാളം ബൗൺസും ഹിറ്റ്-ദി-ഡെക്ക് ബൗളർമാർക്ക് പ്രതിഫലവും നൽകുന്ന ഓസ്‌ട്രേലിയൻ പിച്ചുകളിൽ ഷമിയുടെ അനുഭവപരിചയം ഉപയോഗപ്രദമാകുമെന്ന് ബോർഡെ പറഞ്ഞു. “ശരി, സ്ക്വാഡ് പ്രഖ്യാപിച്ചു, മിക്ക കളിക്കാരും പഴയതുപോലെ തന്നെയാണ്, പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് ഷമിയെ ഒഴിവാക്കിയതാണ്. ലോകകപ്പ് ഓസ്‌ട്രേലിയയിലാണെന്നത് കണക്കിലെടുക്കുമ്പോൾ, ഷമി തന്റെ പേസും സ്വിംഗും കൊണ്ട് മാരകമാകുമായിരുന്നു. അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നെങ്കിൽ ടീമിന് ഒരുപാട് ഗുണം ചെയ്യണമായിരുന്നു,” മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇന്ത്യ ടിവിയോട് പറഞ്ഞു. സഞ്ജു സാംസണെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ നടന്നിട്ടും, ഇന്ത്യയുടെ സെലക്ടർമാർ ലോകകപ്പിനായി ഋഷഭ് പന്തിനും ദിനേഷ് കാർത്തിക്കും ഒപ്പമാണ് പോയത്. “സഞ്ജു സാംസണും ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. അദ്ദേഹം ഒരു മികച്ച ബാറ്റ്‌സ്മാനാണ്, അദ്ദേഹത്തിൽ നിന്ന് ടീമിന് വളരെയധികം നേട്ടമുണ്ടാക്കാമായിരുന്നു,” ബോർഡെ പറഞ്ഞു. കാർത്തിക്കിനെയും പന്തിനെയും ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബോർഡെ അതിനെ എതിർത്തില്ല, വാസ്തവത്തിൽ പന്ത് ഒരു “ഓട്ടോമാറ്റിക് ചോയ്സ്” ആയിരിക്കണമെന്ന് പറഞ്ഞു. “ദിനേശ് കാർത്തിക് ഒരു മികച്ച ഫിനിഷറാണെങ്കിലും, പന്ത് തീർത്തും പ്രവചനാതീതമായ കളിക്കാരനാണ്, മാത്രമല്ല ഏത് സമയത്തും കളിയെ മാറ്റിമറിക്കാൻ കഴിയും.” “അഫ്ഗാനിസ്ഥാനെതിരെ ഒരു ഓപ്പണറായി വിരാട് സെഞ്ച്വറി നേടിയെങ്കിലും, ഇന്നിംഗ്സ് നങ്കൂരമിടാൻ കഴിയുന്ന മൂന്നാം നമ്പറിലാണ് വിരാട് ഏറ്റവും അനുയോജ്യൻ,” ബോർഡ് കൂട്ടിച്ചേർത്തു. TAGS Rishabh Pant Sanju Samson Facebook Twitter WhatsApp Telegram Previous articleരാഹുലും പന്തും അല്ല രോഹിത്തിനോപ്പം ഓപ്പൺ ചെയ്യേണ്ടത്,പകരം അവനെ ഇറക്കണം,അവനാണ് ഏറ്റവും അനുയോജ്യൻ; പാർത്തിവ് പട്ടേൽ Next articleവരവറിയിച്ച് രോഹന്‍ എസ്. കുന്നുമ്മല്‍. അരങ്ങേറ്റത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി മലയാളി താരം.
-- All -- 2022 2021 2020 2019 2018 2017 2016 2015 2014 2013 2012 2011 2010 2009 2008 2007 2006 2005 2004 2003 2002 ⮟ -- GO Type -- Rt Ms P Budget -- Choose Document Category -- Bill Discounting System Central Finance Commission CM's Debt Relief Scheme CM's Distress Relief Fund Delegation of Financial Powers E-Governance Establishment Expenditure Control Family Benefit Scheme Finance Inspection Financial Advisory to Administrative Departments Financial Planning for Projects General Instructions Grand In-Aid Monitoring Group Insurance Scheme Group Personal Accident Insurance Scheme Health Insurance House Building Advance Inspection (Non-Technical) Integrated Financial Management System Internal Audit Legislative Assembly Constituency Asset Development Fund Loans & Advances Medical Reimbursement Scheme National Pension System Pay Revision Commission Pension PRISM - Pensioner Information System Provident Fund Public Expenditure Review Committee Public Undertakings Financial Monitoring Publications Revenue Monitoring Service Rules Social Welfare/Security Pension SPARK Special Development Fund For MLA State Budget State Finance Commission State Life Insurance GO RESET GO No. Date Section Subject G.O.(Rt)No.8294/2022/Fin 2022-12-0707-12-2022 Secret Section Detailed guidelines with respect to proposals for Japan International Co-operation Agency (JICA) Official Development Assistance loan from Government of Japan - preparation and submission of the project proposals through Department of Economic Affairs EAP Portal - Orders issued. G.O.(Rt)No.8302/2022/Fin 2022-12-0707-12-2022 SFC-A തിരൂർ നഗരസഭ - 2019-20 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുകയും, വിടവ് നികത്തൽ ഫണ്ടും റവന്യു കളക്ഷൻ ഇൻസെൻ്റീവ് ബോണസും അനുവദിച്ചതിന് ശേഷമുളള ബാക്കി തുകയും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.8283/2022/Fin 2022-12-0606-12-2022 Streamlining നെടുമങ്ങാട് റവന്യൂ ഡിവിഷണൽ ക്രിമിനൽ കോർട്ട് ഡിപ്പോസിറ്റ് അക്കൌണ്ട് ആരംഭിക്കുന്നതിനുളള അനുമതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.8253/2022/Fin 2022-12-0505-12-2022 SFC-A ബജറ്റ് വിഹിതം 2022-23 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിൻ്റെ മൂന്നാം ഗഡു - പ്രാദേശിക സർക്കാരുകൾക്കുളള വിഹിതം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.8200/2022/Fin 2022-12-0303-12-2022 SFC-B 2022 ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.8205/2022/Fin 2022-12-0303-12-2022 SFC-A ബജറ്റ് വിഹിതം 2022-23 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും ഒൻപതാം ഗഡു (2022 ഡിസംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. G.O.(Ms)No.210/2022/Fin 2022-12-0303-12-2022 PRC C Revision of pay and allowances of faculties of all Universities and Affiliated Colleges, Teachers in Law colleges and Engineering Colleges etc - Junior-Senior anomaly - Clarifications - Orders issued. G.O.(Rt)No.8212/2022/Fin 2022-12-0303-12-2022 Streamlining ആലപ്പുഴ ജില്ലാ ട്രഷറി ഓഫീസിൽ സൂക്ഷിച്ചിട്ടുളളതും അസൽ രസീത് നഷ്ടപ്പെട്ടതുമായ 10/92 നം. സൂക്ഷിപ്പുവസ്തുക്കൾ തിരികെ നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.8219/2022/Fin 2022-12-0303-12-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of September 2022- Sanctioned - Orders issued. G.O.(Rt)No.8180/2022/Fin 2022-12-0202-12-2022 Streamlining കൌൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് (CFRD) - എസ് ഡി ടി എസ് ബി അക്കൌണ്ട് നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.8181/2022/Fin 2022-12-0202-12-2022 Streamlining തിരുവനന്തപുരം സെൻട്രൽ ജയിൽ -എസ്.ടി.എസ്.ബി അക്കൌണ്ടിൽ നിന്നും 31-03-2021 നു സർക്കാർ റസ്യൂം ചെയ്ത തുകയിൽ തിരികെ അനുവദിക്കാൻ ബാക്കിയുളള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.142/2022/Fin 2022-12-0101-12-2022 Streamlining Direct Beneficiary Transfer (D.B.T) System - Incorporating new provisions in Kerala Treasury Code Vol.I - Erratum - Orders issued. G.O.(Rt)No.8030/2022/Fin 2022-11-2828-11-2022 Pension B Judgement of the Honble High Court of Kerala dated 19-09-2022 in WP(C)No.27163/2022 filed by Sri.Suresh Babu P -Complied - Orders issued. G.O.(Rt)No.8048/2022/Fin 2022-11-2828-11-2022 Streamlining കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുടെ പേരിൽ ഇ-ടെൻഡർ നടപടിക്രമങ്ങൾ ചെയ്യുന്നതിനു മാത്രമായി ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.8023/2022/Fin 2022-11-2626-11-2022 Streamlining ഇന്ത്യൻ സ്റ്റാമ്പ് റൂൾസ്, 2019 പ്രകാരമുളള സ്റ്റാമ്പ് ഡ്യൂട്ടി സ്വീകരിക്കുന്നതിന് മാത്രമായി നോഡൽ ഓഫീസറായ ഐ.ജി.ഓഫ് രജിസ്ട്രേഷൻ്റെ ഔദ്യോഗിക പേരിൽ ഒരു ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.8019/2022/Fin 2022-11-2626-11-2022 Pension B Order of Honble Kerala Administrative Tribunal dated 30/08/2022 in OA.No.1482/2019 filed by Sri.P.S.Jayakumar - Complied - Orders Issued. G.O.(Rt)No.7956/2022/Fin 2022-11-2424-11-2022 Streamlining നിരത്തുപരിപാലന വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിലെ 21 ഓഫീസുകൾക്ക് ജി.എസ്.ടി ഇടപാടുകൾക്ക് മാത്രമായി എസ്.ബി.ഐ യിൽ ഓരോ ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7979/2022/Fin 2022-11-2424-11-2022 SFC-A മയ്യിൽ ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.7983/2022/Fin 2022-11-2424-11-2022 Streamlining കോഴിക്കോട് നഗരപാത വികസന പദ്ധതി ഓഫീസിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് അലവൻസുകളും മാറുന്നതിന് കോഴിക്കോട് നഗരപാത വികസന പദ്ധതി സ്പെഷ്യൽ തഹസിൽദാറിനെ "2053-00-094-33" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7984/2022/Fin 2022-11-2424-11-2022 Streamlining കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ സെക്രട്ടറിയെ "3454-02-112-88-കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7910/2022/Fin 2022-11-2323-11-2022 Streamlining Treasury Department - Departmental Working Group - Revamping of Treasury Wide Area Network - Comprehensive Administrative Sanction - Orders issued. G.O.(Rt)No.7919/2022/Fin 2022-11-2323-11-2022 Pension B ഏറ്റുമാനൂർ സബ് ട്രഷറിയിൽ നിന്നും കുടുംബ പെൻഷൻ കൈപ്പറ്റി വരുന്ന ശ്രീമതി അമ്മുക്കുട്ടിയുടെ 01/01/2015 മുതൽ 30/11/2021 വരെയുളള പെൻഷൻ കുടിശ്ശിക തുക അനുവദിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.140/2022/Fin 2022-11-2121-11-2022 Establishment D ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി - 2023 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7855/2022/Fin 2022-11-2121-11-2022 Streamlining Kerala State Financial Enterprises Limited - Opening of TSB (Institution) account for newly opened KSFE branches at Pandanad Micro Branch Alappuzha, Nallila and Eravipuram Micro Branch - Kollam Urban, Thaliparampa - II - Kannur, Anandapally Micro Branch Pathanamthitta - Sanctioned - Orders issued. G.O.(Rt)No.7866/2022/Fin 2022-11-2121-11-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൌണ്ടിൽ തെറ്റായി നിക്ഷേപിച്ച തുക തിരികെ നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.204/2022/Fin 2022-11-2020-11-2022 Industries & PW B തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പ്രവൃത്തികൾ ഇ-ടെണ്ടർ നടപടിയിൽ നിന്നും ഒഴിവാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7775/2022/Fin 2022-11-1717-11-2022 Establishment D ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് സ്കീം - ഗവൺമെൻ്റ് മെഡിക്കൽ കോളേജ് തൃശൂരിൽ, ലബോറട്ടറി അറ്റൻഡൻ്റ് ആയി ജോലി ചെയ്ത വരവെ 12-01-2017 ന് മരണപ്പെട്ട രാധാകൃഷ്ണൻ കെ എ യുടെ ഇൻഷുറൻസ് ക്ലെയിം തുക നൽകുന്നതിന് അനുമതി നൽകി അപ്രകാരം ബഹു. കേരള ഹൈക്കോടതി മുൻപാകെ WP(C)No.25521/2022 നമ്പർ ഹർജ്ജിയിന്മേലുളള 10/09/2022 തീയതിയിലെ വിധി നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7733/2022/Fin 2022-11-1616-11-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23 - 2020-21 സാമ്പത്തിക വർഷം പൊരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച് വികസന ഫണ്ടിൽ നിന്നും ഇ.എം.എസ്. ഭവനവായ്പ മുതൽ തിരിച്ചടവിനായി ഈടാക്കിയ കുടിശ്ശിക തുക - നേരിട്ട് അടവാക്കിയതിനാൽ ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.7743/2022/Fin 2022-11-1616-11-2022 SFC-A വികസന ഫണ്ട് 2022-23 - കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് - സമയപരിധി മൂലം പാസ്സാകാത്തതും സർക്കാർ മതൽകൂട്ടിയതുമായ തുക പുനരനുവദിച്ച് ഉത്തരവായത് - ഭേദഗതി ചെയ്ത ഉത്തരവാകുന്നു. G.O.(Rt)No.7691/2022/Fin 2022-11-1515-11-2022 Pension B Judgement of the Honble High Court of Kerala dated 27/07/2022 in WP(C)No.18875/2021 filed by Sri.Georgi Neernal - Complied - Orders issued. G.O.(Rt)No.7714/2022/Fin 2022-11-1515-11-2022 Streamlining Kerala State Financial Enterprises Limited - Opening of TSB (Institution) account for newly opened KSFE branch Puthuvype Micro Branch (Ernakulam(Urban)) - Sanctioned - Orders issued. G.O.(Ms)No.202/2022/Fin 2022-11-1414-11-2022 Expenditure B വിവിധ വകുപ്പുകൾ പിടിച്ചെടുത്ത വാഹനങ്ങൾ ഡിസ്പോസ് ചെയ്യുന്നത് - പുനർ ലേലത്തിനു അനുയോജ്യമായ upset price കുറച്ച് നിശ്ചയിക്കുന്നത് സംബന്ധിച്ച്. G.O.(Rt)No.7649/2022/Fin 2022-11-1414-11-2022 Streamlining സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിൽ ഭാഗ്യക്കുറി ടിക്കറ്റ് വില്പനയിലൂടെ ശേഖരിക്കുന്ന TCS ഇനത്തിലെ തുക സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻ്റെ അക്കൌണ്ടിൽ വരവാക്കുന്നതിനായി 14 ജില്ലാ ക്ഷേമനിധി ഓഫീസർമാർക്കും ഓരോ പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7688/2022/Fin 2022-11-1414-11-2022 Streamlining കോന്നി സർക്കാർ മെഡിക്കൽ കോളേജിന് വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന സർക്കാരിതര ഫണ്ടുകൾ നിക്ഷേപിക്കുന്നതിന് പ്രിൻസിപ്പാളിൻ്റെ പേരിൽ പി.ഡി അക്കൌണ്ട് തുറക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7666/2022/Fin 2022-11-1414-11-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings for the month of November 2022 - Sanctioned Orders - Issued. G.O.(P)No.139/2022/Fin 2022-11-1414-11-2022 Pension B Reckoning of Commutation Factor of Pensioners whose Date of Birth Falls on 1st day of a Month - Modification to Note below Rule 6 of Pension (Commutation) Rules, Part A, Appendix X, Part III KSRs - Orders Issued. G.O.(Rt)No.7639/2022/Fin 2022-11-1111-11-2022 Pension B Judgement of Honble High Court of Kerala in WP(C)No.13892/2021 & connected cases and WP(C)No.5916/2022 - Complied - Orders issued. G.O.(Ms)No.201/2022/Fin 2022-11-1111-11-2022 Secret Section കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ ധനദൃഡീകരണം സാദ്ധ്യമാക്കുന്നതിന് പുറപ്പെടുവിച്ച വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അനുവദിച്ച സ്ഥാനക്കയറ്റങ്ങൾ റദ്ദ് ചെയ്ത അധികമായി നൽകിയ ആനുകൂല്യങ്ങൾ തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷനും ബാധകമാണെന്ന് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7621/2022/Fin 2022-11-1010-11-2022 Pension B Judgement of Honble High Court of Kerala in WP(C)No.23792/2022 filed by Shri.T.M.Philip & Others & WP(C)No.25110/2022 filed by Shri.Thomas Ninan & Others - Complied - Orders Issued. G.O.(Ms)No.200/2022/Fin 2022-11-0909-11-2022 Secret Section കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശിപാർശകൾ പരിഗണിച്ച് പുറപ്പെടുവിച്ച ധനദൃഡീകരണം സാദ്ധ്യമാക്കുന്നതിന് ഉതകുന്ന വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ - ഒരു വർഷത്തേയ്ക്കുകൂടി നീട്ടി ഉത്തരവാകുന്നു. G.O.(Rt)No.7583/2022/Fin 2022-11-0909-11-2022 Streamlining പുരാവസ്തു വകുപ്പിലെ സീനിയർ സൂപ്രണ്ടിനെ 2205-00-103-72 (പ്ലാൻ) എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7580/2022/Fin 2022-11-0909-11-2022 Nodal Centre B Revamping of the LAC-ADS and NABARD Portals and Development of SDF Portal (New) - Administrative Sanction and release of fund - Sanctioned - Modified Orders Issued. G.O.(Rt)No.7532/2022/Fin 2022-11-0808-11-2022 SFC-A Budget Estimates 2022-23 - Funds for Expansion & Development - authorization of 2nd installment of Tied Grant to Rural Local Government (RLGs) under 15th Finance Commission Award - Sanctioned - orders issued. G.O.(P)No.138/2022/Fin 2022-11-0808-11-2022 Pension B പതിനൊന്നാം പെൻഷൻ പരിഷ്കരണം - കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിലിലെ പെൻഷൻകാരുടെ / കുടുംബ പെൻഷൻകാരുടെ പെൻഷൻ / കുടുംബ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7544/2022/Fin 2022-11-0808-11-2022 SFC-A Budget Estimates 2022-23 - Fund for Expansion & Development -Authorization of balance amount of Health Sector Grant for 2021-22 towards Urban Health & Wellness Centres under XVth Finance Commission Award - Erratum - Orders issued. G.O.(Rt)No.7562/2022/Fin 2022-11-0808-11-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of August 2022 - Sanctioned - Orders issued. G.O.(Rt)No.7506/2022/Fin 2022-11-0707-11-2022 SFC-A Budget Estimates 2022-23 - Fund for Expansion & Development - Authorization of balance amount of Health Sector Grant for 2021-22 towards Urban Health & Wellness Centres under XVth Finance Commission Award - Sanctioned - Orders issued. G.O.(Rt)No.7485/2022/Fin 2022-11-0505-11-2022 Pension B Judgement of Honble High Court of Kerala in WP(C)No.19444/2022 and connected cases - Complied - Orders Issued. G.O.(Rt)No.7455/2022/Fin 2022-11-0404-11-2022 SFC-A ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനെ തുടർന്ന് 2020-21 സാമ്പത്തിക വർഷം പ്രാദേശിക സർക്കാരുകൾക്കുണ്ടായ റവന്യു നഷ്ടം പരിഹരിക്കുന്നത് പ്രാവർത്തികമാക്കേണ്ട എന്നതു സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7475/2022/Fin 2022-11-0404-11-2022 Streamlining Kerala State Financial Enterprises Limited - Opening of TSB (Institution) account for newly opened KSFE branches at Nandi and Vellimadikunnu Micro Branch, Kozhikode (Urban) and Periya Micro Branch, Kannur - Sanctioned - Orders issued. G.O.(P)No.136/2022/Fin 2022-11-0404-11-2022 Secret Section ധനദൃഢീകരണം സാദ്ധ്യമാക്കുന്നത് ലക്ഷ്യമാക്കി പുറപ്പെടുവിച്ച വ്യയനിയന്ത്രണ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് - പൊതുനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. G.O.(P)No.135/2022/Fin 2022-11-0404-11-2022 PRC C കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള / വേതന വ്യവസ്ഥകൾക്ക് ഒരു പൊതുഘടന രൂപപ്പെടുത്തിക്കൊണ്ടുളള എക്സ്പെർട്ട് കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിക്കൊണ്ടുളള ഉത്തരവ് - ഭേദഗതി ഉത്തരവ് - പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. G.O.(Rt)No.7464/2022/Fin 2022-11-0404-11-2022 Pension B Judgement of Honble High Court of Kerala in WP(C)No.22675/2021 and connected cases - Complied - Orders issued. G.O.(Rt)No.7445/2022/Fin 2022-11-0303-11-2022 Streamlining സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്മെൻ്റ് - പി എസ് ടി എസ് ബി അക്കൌണ്ടിൽ നിന്നും 31-03-2022 ൽ റസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7453/2022/Fin 2022-11-0303-11-2022 SFC-A വികസന ഫണ്ട് 2022-23 - കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് - സമയപരിധി മൂലം പാസ്സാകാത്തതും സർക്കാർ മുതൽക്കൂട്ടിയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.7387/2022/Fin 2022-11-0202-11-2022 Streamlining Declaration of Chief Executive Officer, Kerala State Mental Health Authority as the Drawing & Disbursing Officer in the Heads of account "2210-01-110-56 NP, 2210-01-110-27 NP" and to do treasury transactions with District Treasury, Thiruvananthapuram - Approved - Orders issued. G.O.(Rt)No.7410/2022/Fin 2022-11-0202-11-2022 Streamlining Closure of existing TP Account and opening of a new non-interest bearing STSB account in the name of Registrar General, High Court of Kerala in the Sub-Treasury, Ernakulam - Sanctioned - Orders issued. G.O.(Ms)No.195/2022/Fin 2022-11-0202-11-2022 PU A Appointing Kerala Financial Corporation as an agent of State Government, under section 25 1(e) of SFCs act 1951, for providing a term loan of Rs.1000 crore to Kerala Infrastructure Investment Fund Board - Sanctioned - Orders issued. G.O.(Ms)No.196/2022/Fin 2022-11-0202-11-2022 SFC-B സാമൂഹ്യ സുരക്ഷാ പെൻഷൻ - ഇ.പി.എഫ് പെൻഷൻ ലഭിച്ചുവരുന്നവർക്ക് അനുവദിച്ചു വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡു പെൻഷൻ തുക പുനർ നിർണ്ണയിച്ച് / പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7396/2022/Fin 2022-11-0202-11-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - QR കോഡ് തെറ്റിയ മൂലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൌണ്ടിൽ തെറ്റായി നിക്ഷേപിച്ച തുക തിരികെ നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.134/2022/Fin 2022-11-0202-11-2022 Pay Reserch Unit (PRU) Payment of Dearness Allowance to All India Service Officers (IAS, IPS & IFS) - Revised rates effective from 01-07-2022 sanctioned - Orders issued. G.O.(Rt)No.7394/2022/Fin 2022-11-0202-11-2022 Nodal Centre B എം.എൽ.എ മാരുടെ പ്രത്യേക വികസന നിധി - 2022-23 വർഷത്തെ മൂന്നാം ഗഡു - 70 കോടി രൂപ അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.7308/2022/Fin 2022-10-3131-10-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും എട്ടാം ഗഡു (2022 നവംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. G.O.(Rt)No.7315/2022/Fin 2022-10-3131-10-2022 SFC-A Budget Estimates 2022-23 - Fund for Expansion & Development - Authorization of 2nd installment of untied Basic Grant to Rural Local Governments (RLGs) under 15th Finance Commission Award - Sanctioned - orders issued. G.O.(P)No.133/2022/Fin 2022-10-3131-10-2022 Planning B Modification of Structure of Special Working Group / Departmental Working Group - GO issued. G.O.(Rt)No.7307/2022/Fin 2022-10-3131-10-2022 Inspection Technical Wing Optimization of Designs of Retaining walls being adopted for Public Works in the State - Constitution of a Technical Committee - Orders issued. G.O.(Rt)No.7309/2022/Fin 2022-10-3131-10-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23- പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - ശബരിമലയ്ക്കു ചുറ്റുമുളള 6 ഗ്രാമപഞ്ചായത്തുകൾക്കും ഗുരുവായൂർ മുനിസിപ്പാലിറ്റിയ്ക്കും സ്പെഷ്യൽ ഗ്രാൻ്റ് അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.7345/2022/Fin 2022-10-3131-10-2022 Establishment D 4th Administrative Reform Commission - 9th Report - Accountability and Public Redress Grievance Mechanism in Government - Audit Online - Committee for State Government Departments - Orders Issued. G.O.(Rt)No.7310/2022/Fin 2022-10-3131-10-2022 Nodal Centre B Revamping of the LAC-ADS and NABARD Portals and Development of SDF Portal (New) - Administrative Sanction and release of fund - Sanctioned - Orders issued. G.O.(P)No.131/2022/Fin 2022-10-2929-10-2022 PRC C Formulation of a common framework for Pay/Wage Structure of PSUs in Kerala - Implementation of the Recommendations of the Expert Committee - Orders Issued. G.O.(Ms)No.192/2022/Fin 2022-10-2929-10-2022 PRC C Entrusting the expert committee to conduct a comprehensive study on bringing KSEBL, KSRTC and KWA under the common framework for pay/wage structure as recommended by the expert committee - Orders issued. G.O.(Ms)No.193/2022/Fin 2022-10-2929-10-2022 Establishment D കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - കണ്ണൂർ ജില്ലാ ഓഡിറ്റ് ഓഫീസിൽ ഓഡിറ്റർ തസ്തികയിൽ ഒരു സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7286/2022/Fin 2022-10-2929-10-2022 Streamlining തിരുവനന്തപുരം ജില്ലാ ജയിലിന് പ്രിസൺ ഡെവലപ്മെൻ്റ് ഫണ്ടിൻ്റെ ഭാഗമായി അനുവദിച്ചു നൽകിയിട്ടുളള എസ്.ടി.എസ്.ബി അക്കൌണ്ട് നമ്പർ 799011400006786 ൻ്റെ കാലാവധി നീട്ടി നല്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7302/2022/Fin 2022-10-2929-10-2022 Streamlining ഖാദി ബോർഡിൻ്റെ 14 ജില്ലാ ഓഫീസുകളിലും ജീവനക്കാരുടെ ശമ്പളം റിലീസ് ചെയ്യുന്നതിനായി പ്രോജക്ട് ഓഫീസറുടെ പേരിലും പയ്യന്നൂർ ഖാദി കേന്ദ്രത്തിന് ഡയറക്ടറുടെ പേരിലും പലിശരഹിത എസ്.ടു.എസ്.ബി അക്കൌണ്ടുകൾ ആരംഭിക്കുന്നതിനും, പ്രസ്തുത അക്കൌണ്ടുകൾക്ക് ഖാദി ബോർഡിൻ്റെ ഹെഡ് ഓഫീസിലെ അക്കൌണ്ടിൻ്റെ കീഴിൽ മൾട്ടി ലെവൻ സംവിധാനം അനുവദിക്കുന്നതിനും, അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.194/2022/Fin 2022-10-2929-10-2022 Health Insurance MEDISEP - Guidelines for Reconciliation and Recoupment Procedures - Orders issued. G.O.(P)No.132/2022/Fin 2022-10-2929-10-2022 Administration C ദേശീയ സമ്പാദ്യ പദ്ധതി - സ്റ്റുഡൻ്റ്സ് സേവിംഗ്സ് സ്കീം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7251/2022/Fin 2022-10-2828-10-2022 Streamlining Kinfra Export Promotion Industrial Parks Ltd (KEPIP), Kakkanad ൻ്റെ ടി പി അക്കൌണ്ടിൽ നിന്നും 26.03.2022, 06.04.2022 തീയതികളിൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7253/2022/Fin 2022-10-2828-10-2022 Streamlining ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2057 - ടി പി അക്കൌണ്ടിൽ നിന്നും - 26-03-2022 ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7254/2022/Fin 2022-10-2828-10-2022 Streamlining ട്യൂബർക്കുലോസിസ് അസോസിയേഷൻ ഓഫ് കേരള - ടി പി അക്കൌണ്ടിൽ നിന്നും 26-03-2022 ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7256/2022/Fin 2022-10-2828-10-2022 Streamlining കാസർഗോഡ് ജില്ലാ ആസൂത്രണ സമിതി - സ്പെഷ്യൽ ടി എസ് ബി അക്കൌണ്ടിൽ നിന്നും 21-03-2022 ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.191/2022/(29)/Fin 2022-10-2828-10-2022 PR ARC Pay Revision 2019 - Industries and Commerce Department - Renaming of posts of Foreman (Physical Testing) and Foreman (Chemical Testing) - Orders issued. G.O.(Rt)No.7224/2022/Fin 2022-10-2727-10-2022 Secret Section Market Borrowing Program of State Government 2022-23 - Raising of loan through "Auction" - Publication of Extraordinary Gazette - Orders issued. G.O.(Ms)No.188/2022/Fin 2022-10-2626-10-2022 Expenditure B Availing the Service of NICs e-auction platform along with the M/S MSTC and GeM for auctioning any unserviceable and usable stores in Government Departments, Local Self Government Institutions, Autonomous bodies, Grant in aid Institutions under Government - orders issued - reg. G.O.(P)No.130/2022/Fin 2022-10-2525-10-2022 Provident Fund കേരള സംസ്ഥാന സർക്കാർ ജനറൽ പ്രോവിഡൻ്റ് ഫണ്ട് മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2022 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുളള പലിശ നിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7162/2022/Fin 2022-10-2525-10-2022 SFC-A മാടായി ഗ്രാമ പഞ്ചായത്ത് - 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ ഏഴാം ഗഡുവും ഒന്നാം ഗഡുവും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.7165/2022/Fin 2022-10-2525-10-2022 SFC-A താനൂർ ബ്ലോക്ക് പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.7169/2022/Fin 2022-10-2525-10-2022 Establishment D തിരുവനന്തപുരം ജില്ലാ ഓഡിറ്റ് കാര്യാലയത്തിന് വേണ്ടി സ്ഥലം വാടകയ്ക്ക് എടുക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7136/2022/Fin 2022-10-2222-10-2022 IT-Software SPARK PMU - Extending the service of the committee constituted for the recruitment process of Junior System Administrator in SPARK PMU for the recruitment process of System Administrator at SPARK PMU also - Approved - Orders issued. G.O.(Ms)No.187/2022/Fin 2022-10-2222-10-2022 Secret Section Loans advanced from National Co-operative Development Corporation - Payment of Principal and Interest due on 05-11-2022 - Sanctioned - Orders issued. G.O.(Rt)No.7096/2022/Fin 2022-10-2121-10-2022 Streamlining നടുവിൽ സർക്കാർ പോളിടെക്നിക്ക് കോളേജിന് പ്രിൻസിപ്പാളിൻ്റെ പേരിൽ പി.ഡി.അക്കൌണ്ട് തുറക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.7034/2022/Fin 2022-10-1919-10-2022 Secret Section Public Debt - Market Borrowing Program of State Government 2022-23 - Raising of loan through "Auction" - Publication of Extraordinary Gazette - Orders issued. G.O.(Ms)No.181/2022/Fin 2022-10-1919-10-2022 PU A Kerala Financial Corporation - Implementation of Incentive Allowance for the employees for the FY 2021-22 - Orders issued. G.O.(Ms)No.183/2022/Fin 2022-10-1919-10-2022 PRC C Revision of pay and allowances of faculties of Universities and Affiliated Colleges, Teachers in Law Colleges and Engineering Colleges, Agricultural University, Veterinary & Animal Science University, Fisheries University etc as per 7th UGC / AICTE Regulations - Common issues - Clarification - Orders issued. G.O.(Rt)No.6995/2022/Fin 2022-10-1818-10-2022 Industries & PW B Finance Department - Constitution of a Technical Expert Committee - for the implementation of PRICE-03 software sanction accorded - orders issued. G.O.(Rt)No.6979/2022/Fin 2022-10-1818-10-2022 Nodal Centre B നിയോജകമണ്ഡല ആസ്തിവികസനപദ്ധതി (LAC ADS) 2018-19, 2019-20, 2020-21 - പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് നൽകി ഉത്തരവാകുന്നു. G.O.(P)No.128/2022/Fin 2022-10-1818-10-2022 Streamlining Treasuries - IFMS - Software provision in e-treasury for generation of online chalan for making employee related deductions (like PF, SLI, GIS, Medisep, GPAIS, LIC etc) of the Government Employees on deputation to PSUs, Boards, GIAIs etc - Approved - Orders issued. G.O.(Rt)No.6981/2022/Fin 2022-10-1818-10-2022 SFC-A വാഴയൂർ ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുകയും, വിടവ് നികത്തൽ ഫണ്ടും റവന്യൂ കളക്ഷൻ ഇൻസെൻ്റീവ് ബോണസും അനുവദിച്ചതിന് ശേഷമുളള ബാക്കി തുകയും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Ms)No.179/2022/Fin 2022-10-1818-10-2022 SFC-A Implementation of Recommendation No.8 in the Second Report of the Sixth State Finance Commission - Orders issued. G.O.(Ms)No.178/2022/Fin 2022-10-1313-10-2022 SFC-B WP(C)No.28681/2021 ന്മേൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 03/03/2022 ന് പുറപ്പെടുവിച്ച വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിൽ ശ്രീ.കെ.എസ്.സലീമിന് കുടിശ്ശികയായ വാർദ്ധക്യകാല പെൻഷൻ സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6930/2022/Fin 2022-10-1313-10-2022 IT-Software SPARK PMU - Process re engineering to develop SPARK software to become a single Human Resource Management system - Committee constituted - orders issued. G.O.(Rt)No.6872/2022/Fin 2022-10-1212-10-2022 SFC-A വികസന ഫണ്ടിൻ്റെ രണ്ടാം ഗഡു പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6909/2022/Fin 2022-10-1212-10-2022 PRC B W.P (C)1122/08 filed by Smt.Alice Ampanat.M & Others, W.P(C)12053/08 by Sri.Joseph J Injodey & Others - HRA Arrears - Judgement of Honble High Court of Kerala Complied with - Orders issued. G.O.(Rt)No.6876/2022/Fin 2022-10-1212-10-2022 Pension A Pension and other pensionary benefits to Sri.N.T.Sajan (IFS), Deputy Conservator of Forests - Sanctioned - Orders issued. G.O.(P)No.127/2022/Fin 2022-10-1212-10-2022 Industries & PW B Additional Performance Guarantee - Mode of remittance - Modified Orders - Validity Extended - Orders issued. G.O.(Rt)No.6820/2022/Fin 2022-10-1111-10-2022 SFC-A കൊളച്ചേരി ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.6846/2022/Fin 2022-10-1111-10-2022 Streamlining Declaration of Senior Superintendent of Economic Offences Wing Headquarters Crime Branch in Police Department as Drawing & Disbursing Officer in the head of account 2055-00-104-94-NV and to permit treasury transactions with Sub Treasury, Vellayambalam - Sanctioned - Orders issued. G.O.(Rt)No.6848/2022/Fin 2022-10-1111-10-2022 SFC-A കടമക്കുടി ഗ്രാമ പഞ്ചായത്ത് - 2021-22 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(P)No.124/2022/Fin 2022-10-1111-10-2022 Expenditure C കോവിഡ് ബാധിതരാകുന്ന കരാർ / ദിവസ വേതന ജീവനക്കാരുടെ വേതനം അനുവദിക്കുന്നത് - പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.125/2022/Fin 2022-10-1111-10-2022 Streamlining Drawing pay and allowances claims of Gazetted Officers up to three months based on LPC - Software updation to restrict undesirable practices - Approved - Orders issued. G.O.(Rt)No.6849/2022/Fin 2022-10-1111-10-2022 Pension B WP(C)No.28836/2021 filed by Dr.Nakulan K V, Professor (Rtd) - Judgement of Honble High Court of Kerala dated 01-06-2022 - Complied - Orders Issued. G.O.(P)No.126/2022/Fin 2022-10-1111-10-2022 Pension A ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായി സൂപ്പർന്യൂമറി തസ്തികയിൽ സേവനത്തിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രീതർക്ക് ആശ്വാസ ധനസഹായത്തിനു പകരം അടിയന്തര ആശ്വാസം എന്ന നിലയിൽ ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6798/2022/Fin 2022-10-1010-10-2022 SFC-A പൊതു ആവശ്യ ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും ഏഴാം ഗഡു (2022 ഒക്ടോബർ) പ്രാദേശിക സർക്കാരുകളുടെ STSB അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായ തീയതി ഭേദഗതി ചെയ്ത് ഉത്തരവാകുന്നു. G.O.(Rt)No.6799/2022/Fin 2022-10-1010-10-2022 Streamlining Opening of a non interest bearing STSB account in the name of Secretary (Finance Expenditure) in the District Treasury, Thiruvananthapuram to deposit the initial corpus fund (Governments contribution) towards the start up Guarantee Fund - Sanctioned - Orders issued. G.O.(Rt)No.6790/2022/Fin 2022-10-1010-10-2022 Pension A Pension and other Pensionary benefits to Shri.Xaviour T F, IPS, Superintendent of Police (Rtd) - Modified - Orders Issued G.O.(Rt)No.6792/2022/Fin 2022-10-1010-10-2022 Pension A Pension and other Pensionary benefits to Shri.Abdul Karim.U, IPS, Superintendent of Police (Rtd) - Modified - Orders Issued G.O.(Ms)No.174/2022/Fin 2022-10-0707-10-2022 SFC-B വിവിധ കാരണങ്ങളാൽ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ കുടിശ്ശികയായവർക്ക് പെൻഷൻ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6778/2022/Fin 2022-10-0707-10-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of July 2022- Sanctioned - Orders issued. G.O.(P)No.123/2022/Fin 2022-10-0707-10-2022 Rules B Amendment of the rules - Compensation Leave G.O.(Ms)No.175/2022/(27)/Fin 2022-10-0707-10-2022 PR ARC Pay Revision 2019 - Police Department - Uniform Allowance to Personnel in Armed Police Battalion and Police Special Allowance to Deputy Commandants in District Armed Reserve - Sanctioned - Orders issued. G.O.(P)No.122/2022/Fin 2022-10-0707-10-2022 Pay Reserch Unit (PRU) Payment of Dearness Allowance / Dearness Relief to State Judicial Officers / Retired State Judicial Officers - Revised rates effective from 01-07-2021 and 01-01-2022 - Orders Issued. G.O.(Rt)No.6755/2022/Fin 2022-10-0606-10-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ഏഴാം ഗഡു (2022 ഒക്ടോബര്‍) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു G.O.(Ms)No.172/2022/Fin 2022-10-0606-10-2022 Budget H Budget Estimates 2022-23 - Demand No.XXV - Welfare of Scheduled Castes / Scheduled Tribes / Other Backward Classes and Minorities - Modification of Nomenclature of Scheme & Head of Account - Declared - Orders issued. G.O.(Ms)No.173/2022/(26)/Fin 2022-10-0606-10-2022 PR ARC Pay Revision 2019 - Enquiry Commissioner & Special Judge Court and Vigilance Tribunal - Uniform Allowance to the post of Driver - Sanctioned - Orders issued. G.O.(Rt)No.6746/2022/Fin 2022-10-0303-10-2022 Streamlining ഇൻ്റർ നാഷണൽ ആർക്കൈവ്സ് ആൻ്റ് ഹെറിറ്റേജ് സെൻ്ററിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി സംസ്ഥാന പുരാരേഖാ വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലെ അസിസ്റ്റൻ്റ് ഡയറക്ടറെ വിവിധ ശീർഷകങ്ങളിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.170/2022/Fin 2022-10-0303-10-2022 SFC-B കായിക യുവജന ക്ഷേമ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന സർക്കസ് പെൻഷൻ/ അവശ കായികതാര പെൻഷൻ, സാംസ്ക്കാരിക വകുപ്പു മുഖേന വിതരണം ചെയ്യുന്ന കലാകാര പെൻഷൻ / അവശ കലാകാര പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് അർഹമായ സാമൂഹ്യ ക്ഷേമ പെൻഷനുകൾ അനുവദിക്കുന്നത് - സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.121/2022/Fin 2022-10-0303-10-2022 Budget J Budget Estimates 2022-23 - Re-distribution of Grants under the Normal Share, SCSP and TSP Components of Expansion and Development Fund among the Local Self Government Institutions in the State - Modification in Appendix IV to the Budget Estimates 2022-23 - Sanctioned - Orders issued. G.O.(Rt)No.6737/2022/Fin 2022-10-0303-10-2022 SFC-A വടകര നഗരസഭ - 2021-22 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ രണ്ടാം ഗഡു തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.6687/2022/Fin 2022-10-0101-10-2022 Pension A Pension and other Pensionary benefits to Shri.Rathish Krishnan IPS, Superintendent of Police (Rtd) - Modified - Orders Issued. G.O.(Rt)No.6705/2022/Fin 2022-10-0101-10-2022 Pension A Pension and other Pensionary benefits to Shri.James Joseph, IPS, Superintendent of Police (Rtd) - Modified - Orders Issued. G.O.(Rt)No.6706/2022/Fin 2022-10-0101-10-2022 Pension A Pension and other Pensionary benefits to Shri.Sukesan R, IPS, Superintendent of Police (Rtd) - Modified - Orders Issued G.O.(Rt)No.6707/2022/Fin 2022-10-0101-10-2022 Pension A Pension and other Pensionary benefits to Shri.Tomy Sebastian, IPS, Superintendent of Police (Rtd) - Modified - Orders Issued G.O.(P)No.120/2022/Fin 2022-09-3030-09-2022 Rules B Deferment of Periodical Surrender of Earned Leave for the Financial Year 2022-23 - Extended - Orders Issued. G.O.(P)No.119/2022/Fin 2022-09-3030-09-2022 IT-Software Statewide introduction of Online leave module in SPARK for all Departments - Approved - orders issued. G.O.(Rt)No.6645/2022/Fin 2022-09-2929-09-2022 Pension A Pension and other Pensionary benefits to Shri.Vijayakumaran K.P., IPS, Superintendent of Police (Rtd) - Modified - Orders Issued. G.O.(Rt)No.6646/2022/Fin 2022-09-2929-09-2022 Pension A Pension and other Pensionary benefits to Shri.Sunil Babu.P, IPS, Superintendent of Police (Rtd) - Modified - Orders issued. G.O.(Rt)No.6623/2022/Fin 2022-09-2929-09-2022 Streamlining ഡിസ്ട്രിക്ട് പോലീസ് ഓഫീസ്, കോഴിക്കോട് റൂറൽ - ടി പി അക്കൌണ്ടിൽ നിന്നും 31.03.2021, 26.03.2022, 31.03.2022, 06.04.2022 - തീയതികളിൽ റസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.117/2022/Fin 2022-09-2929-09-2022 Expenditure A SPARK Software - Customization for bringing cadre strength of posts and approval mechanism for new posts - Orders issued. G.O.(Ms)No.168/2022/Fin 2022-09-2828-09-2022 SFC-A Implementation of Recommendation No.5 in the Supplement to the First Report of the Sixth State Finance Commission - Orders issued. G.O.(Rt)No.6603/2022/Fin 2022-09-2828-09-2022 Streamlining ഉഡുപ്പി - കാസർഗോഡ് ട്രാൻസ്മിഷൻ ലൈൻ പദ്ധതി - കാസർഗോഡ് ഡെപ്യൂട്ടി കളക്ടർ (ജനറൽ) നെ "2053-00-294-34" നോൺ പ്ലാൻ വോട്ടഡ് ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6620/2022/Fin 2022-09-2828-09-2022 Streamlining Declaration of Additional Project Director, eHealth Kerala as the Drawing & Disbursing Officer - Sanctioned - Orders issued. G.O.(Rt)No.6619/2022/Fin 2022-09-2828-09-2022 Streamlining ഡിസ്ട്രിക്ട് പോലീസ് ഓഫീസ്, പാലക്കാടിൻ്റെ - TP അക്കൌണ്ടിൽ നിന്നും 26-03-2022-ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6621/2022/Fin 2022-09-2828-09-2022 Streamlining പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം - TP അക്കൌണ്ടിൽ നിന്നും 31.03.2022, 26.03.2022, 06.04.2022 - തീയതികളിൽ റസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6595/2022/Fin 2022-09-2727-09-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6584/2022/Fin 2022-09-2727-09-2022 Pension A Pension and other Pensionary benefits to Shri.Sabu.P.S., IPS, Superintendent of Police (Rtd) - Modified - Orders Issued. G.O.(Rt)No.6596/2022/Fin 2022-09-2727-09-2022 Pension A Pension and other Pensionary benefits to Shri.Tomy.K.M., IPS, Superintendent of Police (Rtd) - Modified - Orders Issued. G.O.(Rt)No.6557/2022/Fin 2022-09-2626-09-2022 SFC-B 2022 സെപ്റ്റംബർ മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6519/2022/Fin 2022-09-2424-09-2022 Streamlining കെ.എ.പി-1 ബറ്റാലിയൻ - ടി.പി അക്കൌണ്ടിൽ നിന്നും 26.03.2022 ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.165/2022/Fin 2022-09-2424-09-2022 Pension B ബാങ്ക് വഴിയോ ട്രഷറി വഴിയോ പെൻഷൻ വാങ്ങുന്ന ശയ്യാവലംബരായ 80 വയസ്സ് കഴിഞ്ഞ സർവ്വീസ് പെൻഷൻകാർക്ക് / കുടുംബപെൻഷൻകാർക്ക് മസ്റ്ററിംഗ് നടത്തുവാൻ ട്രഷറിയുടെ വാതിൽപ്പടി സേവനം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.162/2022/Fin 2022-09-2222-09-2022 SFC-B സർക്കാർ ധനസഹായം ലഭിക്കുന്ന തനത് ഫണ്ടുപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ സ്കീം പ്രകാരം പെൻഷൻ ലഭിക്കുന്ന ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ല എന്നതു സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6488/2022/Fin 2022-09-2222-09-2022 Streamlining Treasuries - Procuring Facility Management Service (FMS) and M/s Puthur Infotech Pvt Ltd - Revised Administrative Sanction Accorded - Orders issued. G.O.(P)No.114/2022/Fin 2022-09-2222-09-2022 Pension B Revision of Pension and Family Pension to those coming under UGC / AICTE / MES Scheme - Further Orders Issued. G.O.(Ms)No.160/2022/(25)/Fin 2022-09-2020-09-2022 PR ARC Pay Revision 2019 - Health Services - Higher Start in Pay - Restored to all Assistant Surgeons Irrespective of PG qualification - Sanctioned - Orders issued. G.O.(Rt)No.6472/2022/Fin 2022-09-2020-09-2022 SFC-A വാണിയംകുളം ഗ്രാമപഞ്ചായത്ത് - 2021-22 വർഷം അനുവദിച്ച 15 ാം ധനകാര്യ കമ്മീഷൻ ടൈഡ് - അൺടൈഡ് ഗ്രാൻ്റ് ഇനങ്ങളിലെ രണ്ടാം ഗഡു തുകകൾ ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(P)No.113/2022/Fin 2022-09-2020-09-2022 Pension B Kerala State Information Commission - Modification of Rules for Pension and Revision of Pension to State Chief Information commissioners / State Information Commissioners - Orders issued. G.O.(Rt)No.6445/2022/Fin 2022-09-1919-09-2022 SFC-A മാട്ടൂർ ഗ്രാമ പഞ്ചായത്ത് - 2018-19, 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിൽ അനുവദിച്ചതും എന്നാൽ ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ പൊതു ആവശ്യ ഫണ്ടിൻ്റെ ഗഡുക്കൾ പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(P)No.111/2022/Fin 2022-09-1919-09-2022 Pension B ഔദാര്യ പെൻഷൻ (Ex-gratia pension) / ഔദാര്യ കുടുംബ പെൻഷൻ (Ex-gratia family pension) - അധിക വ്യവസ്ഥകൾ ഉൾപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.110/2022/Fin 2022-09-1919-09-2022 Pension B മരണപ്പെട്ട മുൻ എം.എൽ.എ-മാരുടെ ജീവിതപങ്കാളിക്ക് പ്രായപരിധിക്കനുസരിച്ച് നൽകി വരുന്ന അധിക പെൻഷൻ സംബന്ധിച്ച് പുറപ്പെടുവിച്ച 04-12-2021-ലെ സ.ഉ(അച്ചടി)നം.163/2021/ധന ഉത്തരവ് റദ്ദാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.109/2022/Fin 2022-09-1717-09-2022 Planning A റബ്ബർ പ്രൊഡക്ഷൻ ഇൻസെൻ്റീവ് സ്കീം (Rubber Production Incentive Scheme) - എട്ടാം ഘട്ടം നടപ്പിലാക്കി കൊണ്ടും മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടും ഉത്തരവാകുന്നു. G.O.(Rt)No.6407/2022/Fin 2022-09-1717-09-2022 Streamlining ട്രഷറി ഡയറക്ടറേറ്റിലെ ഇ-ട്രഷറി സെക്ഷൻ സീനിയർ സൂപ്രണ്ടിലെ ഇ-ട്രഷറിയുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6373/2022/Fin 2022-09-1616-09-2022 Pension A മരണപ്പെട്ട സാറാമ്മ വി.ടി യുടെ കുടുംബ പെൻഷൻ കുടിശ്ശിക ഭർത്താവായ ശ്രീ. എ.സി.കുരുവിളയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6361/2022/Fin 2022-09-1616-09-2022 Nodal Centre B നിയോജകമണ്ഡല ആസ്തിവികസനപദ്ധതി (LAC ADS) - 2022-23 - പ്രവൃത്തികളുടെ ശുപാർശകൾ നൽകുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6362/2022/Fin 2022-09-1616-09-2022 Nodal Centre B നിയോജകമണ്ഡല ആസ്തിവികസനപദ്ധതി (LAC ADS) - 2021-22 - പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു G.O.(Ms)No.155/2022/Fin 2022-09-1616-09-2022 PR ARC Pay Revision 2019 - Civil Supplies Department - Permanent Conveyance Allowance - Post of City Rationing Inspector -Corrected - Orders issued. G.O.(P)No.108/2022/Fin 2022-09-1616-09-2022 Planning A വിജ്ഞാപനം - എസ്.ആർ.ഒ.നമ്പർ 892/2022 G.O.(Rt)No.6404/2022/Fin 2022-09-1616-09-2022 IT-Software Delay in Pension Sanctioning - committee Constituted to suggest the modalities to be followed to avoid delay and to streamline the procedure - Approved - Orders Issued. G.O.(Rt)No.6354/2022/Fin 2022-09-1515-09-2022 SFC-B ബാങ്ക് വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തിയതിൽ "അക്കൌണ്ട് റീച്ച്ഡ് മാക്സിമം ക്രെഡിറ്റ് ലിമിറ്റ്" എന്ന കാരണത്താൽ പെൻഷൻ ക്രെഡിറ്റാകാതെ വന്നതും നിലവിൽ ഡയറക്ട് ടു ഹോം ഓപ്ഷനിലേക്ക് മാറിയതുമായ 5921 ഗുണഭോക്താക്കൾക്ക് 2020 ഡിസംബർ മാസം മുതൽ 2021 ജൂൺ മാസം വരെയുളള കുടിശ്ശിക പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6351/2022/Fin 2022-09-1515-09-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings for the month of September 2022 - Sanctioned Orders - Issued. G.O.(Rt)No.6319/2022/Fin 2022-09-1414-09-2022 Pension A അടൂർ താലൂക്ക് ഓഫീസിൽ നിന്നും താലൂക്ക് സർവേയർ തസ്തികയിൽ വിരമിച്ച ശേഷം എക്സ്ഗ്രേഷ്യാ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ 21-11-2021 - ൽ നിര്യാതനായ രാജപ്പൻ.ജി -യുടെ എക്സ്ഗ്രേഷ്യാ കുടുംബപെൻഷൻ ടിയാൻ്റെ ഭാര്യ ശ്രീമതി.ലളിതാംബിക പി - ക്ക് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.153/2022/Fin 2022-09-1414-09-2022 Health Insurance MEDISEP - Duties and responsibilities of officers of State Nodal Cell - Orders issued. G.O.(Rt)No.6338/2022/Fin 2022-09-1414-09-2022 Pension B OA(Ekm)195/2022 filed by Sri.T.K.Ramakrishnan, Additional Director (Rtd), Mining and Geology Department - Order dated 05-04-2022 of the Honble Kerala Administrative Tribunal - Complied - Orders issued. G.O.(Rt)No.6318/2022/Fin 2022-09-1313-09-2022 Pension B Contempt Petition 54 of 2020 in OA - 1089/2019 filed before the Honble Kerala Administrative Tribunal by Sri.R.Krishnankutty Nair, retired District Development Officer for Scheduled Caste - Orders Complied - Orders issued. G.O.(P)No.107/2022/Fin 2022-09-1212-09-2022 Pension B കെ.എസ്.ആർ ഭാഗം III ചട്ടങ്ങൾ - സംസ്ഥാന സർക്കാർ, എയിഡഡ്, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, സർവ്വകലാശാല എന്നീ സർവ്വീസുകളിൽ നിന്നും കേന്ദ്ര സർക്കാരിന് കീഴിലുളള പൊതു മേഖല / സ്വായം ഭരണ സ്ഥാപനങ്ങളിലേക്കും സർവ്വകലാശാലകളിലേക്കും മറ്റു സംസ്ഥാന സർക്കാരിന് കീഴിലുളള പൊതു മേഖല / സ്വായം ഭരണ സ്ഥാപനങ്ങളിലേക്കും സർവ്വകലാശാലകളിലേക്കും സ്വന്തം നിലയിൽ വിടുതൽ വാങ്ങി പോകുന്ന ജീവനക്കാർക്ക് ആനുപാതിക പെൻഷൻ ബാധ്യത അനുവദിക്കുന്നത് സംബന്ധിച്ച് G.O.(Rt)No.6267/2022/Fin 2022-09-0505-09-2022 SFC-A ബജറ്റ് വിഹിതം 2022-23 - റോഡ്-റോഡിതര സംരക്ഷണ ഫണ്ടിൻ്റെ രണ്ടാം ഗഡു - പ്രാദേശിക സർക്കാരുകൾക്കുളള വിഹിതം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.152/2022/Fin 2022-09-0303-09-2022 SFC-B WP(C)No.28681/2021 filed by Sri.K.S.Saleem - Judgement Dated 03-03-2022 of the Honble High Court of Kerala - Complied with - Orders issued. G.O.(Rt)No.6238/2022/Fin 2022-09-0303-09-2022 Streamlining കേരള പീപ്പിൾസ് ആർട്സ് ക്ലബ് പ്രസിഡൻ്റ് & സെക്രട്ടറിയുടെ പേരിൽ (ജോയിൻ്റ് അക്കൌണ്ട്) കായംകുളം സബ് ട്രഷറിയിൽ നോൺ പ്ലാൻ ഫണ്ടുകൾ സ്വീകരിക്കുന്നതിനായി ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6245/2022/Fin 2022-09-0303-09-2022 SFC-A പിറവം നഗരസഭ - 2020-21 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ അഞ്ചാം ഗഡു തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(P)No.106/2022/Fin 2022-09-0303-09-2022 PU C പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021-22 വർഷത്തെ പ്രത്യേക ഉത്സവബത്ത അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.105/2022/Fin 2022-09-0202-09-2022 Secret Section കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ ധനദൃഢീകരണം സാധ്യമാക്കുന്നതിന് പുറപ്പെടുവിച്ച വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അനുവദിച്ച സ്ഥാനക്കയറ്റങ്ങൾ റദ്ദ് ചെയ്ത അധികമായി നൽകിയ ആനുകൂല്യങ്ങൾ തിരികെ പിടിക്കുന്നത് - കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. G.O.(Rt)No.6197/2022/Fin 2022-09-0202-09-2022 Streamlining വനിത ശിശു വികസന വകുപ്പ് അണ്ടർ സെക്രട്ടറിയെ 2235-02-103-90 (02) (P), 4235-02-103-95 (P) എന്നീ ശീർഷകങ്ങളുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6199/2022/Fin 2022-09-0202-09-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of June - 2022 Sanctioned - Orders issued. G.O.(P)No.104/2022/Fin 2022-09-0202-09-2022 Industries & PW B Selection and Accreditation of Agencies for execution of Public Works - Renewal and New Accreditation - Orders issued. G.O.(Rt)No.6200/2022/Fin 2022-09-0202-09-2022 Streamlining കേരള സിറാമിക്സ് ലിമിറ്റഡ് - അക്കൌണ്ടിൽ നിന്നും 26-03-2022-ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6154/2022/Fin 2022-09-0101-09-2022 Streamlining കേരള സംസ്ഥാന വെയർഹൌസിംഗ് കോർപ്പറേഷൻ - TP അക്കൌണ്ടിൽ നിന്നും 26-03-2022, 06-04-2022 തീയതികളിൽ റസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6153/2022/Fin 2022-09-0101-09-2022 Streamlining പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) വിഭാഗത്തിൽ പുതുതായി രൂപീകരിച്ച 17 ഓഫീസുകളിൽ ജി.എസ്.ടി സംബന്ധമായ ഇടപാടുകൾ നടത്തുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർ / അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ പേരിൽ എസ്.ബി.ഐ യിൽ ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6172/2022/Fin 2022-09-0101-09-2022 Establishment D ബഹു.എറണാകുളം എം.എ.സി.റ്റി മുമ്പാകെയുളള ഒ.പി (എം.വി) 375/12 നമ്പർ വ്യവഹാരത്തിന്മേൽ ശ്രീ ജോൺ കസ്മാസ് ഫയൽ ചെയ്ത എം എ സി എ 2774/15 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക കെട്ടിവെയ്ക്കുന്നതിനുളള സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.103/2022/Fin 2022-09-0101-09-2022 Pension B മരണപ്പെട്ട പെൻഷണർക്ക് / കുടുംബ പെൻഷണർക്ക് പെൻഷൻ പരിഷ്ക്കരണത്തെത്തുടർന്നു ലഭിക്കേണ്ടിയിരുന്ന കുടിശ്ശിക തുക ഗഡുക്കളായി അനന്തരാവകാശികൾക്ക് നൽകുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6136/2022/Fin 2022-08-3131-08-2022 Streamlining വനിതാ ശിശു വികസന വകുപ്പ് - ശ്രീ.ചിത്രാഹോം - ടി പി അക്കൌണ്ടിൽ നിന്നും റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.101/2022/Fin 2022-08-3030-08-2022 Loans Ad-Hoc Bonus and Special Festival Allowance 2021-22 to State Government Employees and Pensioners - Sanctioned - Orders Issued. G.O.(P)No.100/2022/Fin 2022-08-3030-08-2022 Loans സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടികന്റ് എമ്പ്ലോയീസ്, എൻ എം ആർ / സി എൽ ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2022-ലെ ഓണം അഡ്വാൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു G.O.(P)No.101/2022/Fin 2022-08-3030-08-2022 Loans സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2021-22 ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു G.O.(Rt)No.6124/2022/Fin 2022-08-3030-08-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും അഞ്ചും ആറും ഗഡുക്കൾ (2022 ആഗസ്റ്റ്, സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. G.O.(Rt)No.6127/2022/Fin 2022-08-3030-08-2022 SFC-B 2022 അഗസ്റ്റ് മാസം പുനർ വിവാഹിത അല്ല എന്ന സാക്ഷ്യ പത്രം സമർപ്പിച്ച പെൻഷൻ ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6106/2022/Fin 2022-08-2929-08-2022 Streamlining Constitution of a Team to resolve the issues regarding reclassification of misclassified amount in PD accounts - Approved - Orders - Issued. G.O.(Rt)No.6096/2022/Fin 2022-08-2828-08-2022 Streamlining തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിലെ സീനിയർ സൂപ്രണ്ടിനെ 2210-06-107-99-00 എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.99/2022/Fin 2022-08-2727-08-2022 Budget J Budget Estimates 2022-23 - Reallocation of Grants under the General Purpose Fund and Maintenance Fund (Non Road Assets and Road Assets) and Redistribution of Allocations among the Local Self Government Institutions in the State - Modification in Appendix IV to the Budget Estimates 2022-23 - Sanctioned - Orders Issued. G.O.(P)No.96/2022/Fin 2022-08-2626-08-2022 Industries & PW B Discontinuing the payment of price difference of bitumen - Orders Issued. G.O.(Rt)No.6064/2022/Fin 2022-08-2626-08-2022 SFC-B 2022 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചുകൊണ്ടുളള ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.97/2022/Fin 2022-08-2626-08-2022 Rules B Compassionate Employment Scheme - Granting of leave benefits to candidates appointed against supernumerary posts under compassionate employment - Orders issued. G.O.(P)No.95/2022/Fin 2022-08-2626-08-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജി.പി.എ.ഐ.എസ് - സാധുവായ നോമിനേഷൻ ഇല്ലാത്ത ജി.പി.എ.ഐ.എസ് പോളിസികലുടെ മരണാനാന്തര ക്ലെയിം തുക - തഹസിൽദാരിൽ നിന്നും ലഭ്യമാകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റിൻ്റെയും, ഇൻഡമിനിറ്റി ബോണ്ടിൻ്റെയും അടിസ്ഥാനത്തിൽ അനുവദിച്ച് നൽകുന്നതിന് - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.98/2022/Fin 2022-08-2626-08-2022 Pension B Settlement of pensionary claims in man missing cases - modified - Orders issued. G.O.(Rt)No.6069/2022/Fin 2022-08-2626-08-2022 Streamlining കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - ടി.പി. അക്കൌണ്ടുകളിൽ നിന്നും 26-03-2022 ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6030/2022/Fin 2022-08-2525-08-2022 SFC-B 2022 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.6041/2022/Fin 2022-08-2525-08-2022 SFC-B 2022 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ നിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.94/2022/Fin 2022-08-2424-08-2022 IT-Software Online provision in SPARK for Submission of CTC/RTC of all Gazetted Officers with regard to their Promotion and Transfer - Introduced - Orders Issued. G.O.(Rt)No.5958/2022/Fin 2022-08-2323-08-2022 SFC-A വികസന ഫണ്ട് - ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുളള ജെ.വി.ടി.എസ്.ബി അക്കൌണ്ടിൽ നിന്നും 2022 മാർച്ച് മാസത്തിൽ സർക്കാർ മുതൽകൂട്ടിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു. G.O.(P)No.92/2022/Fin 2022-08-2222-08-2022 Industries & PW B Selection and Accreditation of Agencies for execution of Public Works - Extension of the period of Accreditation Sanctioned - Orders issued. G.O.(Rt)No.5930/2022/Fin 2022-08-2222-08-2022 Streamlining മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിലെ അംശാദായ തുക നിക്ഷേപിക്കുന്നതിനായി ഒരു സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൌണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5931/2022/Fin 2022-08-2222-08-2022 Streamlining Declaration of Senior Superintendent Crime Branch, Kollam & Pathanamthitta as the Drawing & Disbursing Officer in various Heads of Account and to permit treasury transactions with Sub Treasury, Kollam - Sanctioned - Orders issued. G.O.(Ms)No.141/2022/(23)/Fin 2022-08-2020-08-2022 PR ARC Pay Revision 2019 - General Education Department - Scale of pay of the post of System Manager - Modified - Orders issued. G.O.(P)No.91/2022/Fin 2022-08-2020-08-2022 Streamlining Refund of SGST Claim under GST act - Procedure for drawing the refund claim - Modified - Orders issued. G.O.(Ms)No.140/2022/Fin 2022-08-2020-08-2022 Health Insurance Finance Department - MEDISEP Scheme - Standard Operating Procedure (SOP) for the management of funds/payments received for the service provided under MEDISEP in empaneled Government Medical College Hospitals under DME and Public Hospitals under DHS - Orders issued. G.O.(Ms)No.140/2022/Fin 2022-08-2020-08-2022 Health Insurance MEDISEP Scheme - Standard Operating Procedure (SOP) for the management of funds / payments received for the service provided under MEDISEP in empaneled Government Medical College Hospitals under DME and Public Hospitals under DHS - Orders issued. G.O.(Rt)No.5863/2022/Fin 2022-08-1919-08-2022 SFC-B Financial Assistance to Kerala Social Security Pension Limited for the payment of social welfare pension - Sanctioned - Orders - Issued. G.O.(Rt)No.5855/2022/Fin 2022-08-1818-08-2022 Streamlining പത്തനംതിട്ട ജില്ലയിലെ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിനെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിക്കുന്നതിനുളള അനുമതി നൽകിയ ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5847/2022/Fin 2022-08-1717-08-2022 Streamlining Treasuries - IFMS - Procedure for reversal of Treasury Transactions - Constitution of committee to formulate a Standard Operating procedure - Addendum - Orders issued. G.O.(Rt)No.5824/2022/Fin 2022-08-1616-08-2022 Streamlining Extension of validity of Special Treasury Savings Bank account number 799011400005804 up to 31.03.2023 in the name of Director of Agricultural Development & Farmers Welfare for operating Coconut Development Schemes for remitting the beneficiary contribution of coconut seedlings supplied under the Coconut Development Council Scheme - Sanctioned - Orders issued. G.O.(Rt)No.5827/2022/Fin 2022-08-1616-08-2022 Pension B OA(EKM) 1688/2021 filed by Smt.Beera T A, HSA(SS) (Rtd.), GHS, Kuttamassery, Ernakulam - Order dated 06/06/2022 of the Honble Kerala Administrative Tribunal - Complied - Orders issued. G.O.(P)No.90/2022/Fin 2022-08-1515-08-2022 Provident Fund കേരള സംസ്ഥാന പ്രോവിഡന്റ് ഫണ്ട് – മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2022 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള പലിശനിരക്ക് – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു G.O.(P)No.90/2022/Fin 2022-08-1515-08-2022 Provident Fund കേരള സംസ്ഥാന സർക്കാർ പ്രോവിഡൻ്റ് ഫണ്ട് മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2022 ജൂലൈ 1 മുതൽ 2022 സെപ്റ്റംബർ 30 വരെയുളള പലിശ നിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5775/2022/Fin 2022-08-1212-08-2022 Streamlining Opening of an STSB account in the designation of Chairman of Appropriate Authority - for remitting the registration fee by the ART clinics / ART banks and Surrogacy Clinics - Sanctioned - Orders issued. G.O.(P)No.89/2022/Fin 2022-08-1212-08-2022 Establishment D കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇൻഡ്യ - കേരള ഘടകം എന്ന സർക്കാരിതര സംഘടനയുടെ 2010 മുതലുളള വാർഷിക കണക്കുകളുടെ ഓഡിറ്റ് ചുമതല കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിക്ഷിപ്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5714/2022/Fin 2022-08-1111-08-2022 Streamlining കേരള ബിൽഡിംഗ്സ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് - തെറ്റായി RIAB സെക്രട്ടറിയുടെ പലിശ രഹിത എസ്.റ്റി.എസ്.ബി അക്കൌണ്ടിൽ നിക്ഷേപിക്കപ്പെട്ടതും സർക്കാർ റസ്യൂം ചെയ്തതുമായ ബോർഡിൻ്റെ സെസ്സ് ഇനത്തിലുളള തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5715/2022/Fin 2022-08-1111-08-2022 Streamlining പത്തനംതിട്ട ജില്ലയിലെ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി - അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിനെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5738/2022/Fin 2022-08-1111-08-2022 Streamlining Declaration of the Superintendent of Police (Inv), Anti Terrorist Squad as the Drawing & Disbursing Officer - Sanctioned - Orders issued. G.O.(Ms)No.136/2022/(21)/Fin 2022-08-1010-08-2022 PR ARC Pay Revision 2019 - Insurance Medical Services Department - Inclusion of the post of ECG Technician Grade II - Uniform Allowance to the post of Junior Laboratory Assistant - Orders issued. G.O.(Ms)No.137/2022/(22)/Fin 2022-08-1010-08-2022 PR ARC Pay Revision 2019 - Medical Education Department - Inclusion of the post of Theatre Attender - Orders issued. G.O.(Rt)No.5645/2022/Fin 2022-08-0808-08-2022 Streamlining സാമൂഹ്യ നീതി ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ 2235-02-101-69 (10) (P) എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5646/2022/Fin 2022-08-0808-08-2022 Streamlining നാഷണൽ ട്രാൻസിറ്റ് പാസ് സിസ്റ്റം - ഐ സി ഐ സി ഐ ബാങ്ക് അക്കൌണ്ട് - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5672/2022/Fin 2022-08-0808-08-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills / Cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings for the month of August 2022 - Sanctioned orders - Issued. G.O.(Rt)No.5636/2022/Fin 2022-08-0606-08-2022 Streamlining തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഹോസ്റ്റലിലെ വിദ്യാർത്ഥികളിൽ നിന്നും ക്വാഷൻ ഡെപ്പോസിറ്റ് ഇനത്തിൽ ലഭ്യമാകുന്ന തുക നിക്ഷേപിക്കുന്നതിന് വേണ്ടി ഹോസ്റ്റൽ വാർഡൻ്റെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് സബ് ട്രഷറി, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ബ്രാഞ്ചിൽ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5576/2022/Fin 2022-08-0505-08-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of May 2022 - Sanctioned - Orders issued. G.O.(P)No.88/2022/Fin 2022-08-0404-08-2022 Streamlining സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഇ-ടി.എസ്.ബി അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിനുളള നടപടികൾ, KYC അപ്ഡേഷൻ തുടങ്ങിയവ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5524/2022/Fin 2022-08-0303-08-2022 Streamlining Request for opening of a bank account for IKM to facilitate the fund transfer from the SNA account of Kochi smart city to IKM relating to ILGMS 2.0 (K-SMART) - Sanctioned - Orders issued. G.O.(Rt)No.5529/2022/Fin 2022-08-0303-08-2022 Streamlining General permission for opening of a Joint bank account in the name of Hospital Superintendent and DDO of the Medical Colleges and Hospitals under DME & DHS for Medisep Scheme - Sanctioned - Orders issued. G.O.(P)No.87/2022/Fin 2022-08-0303-08-2022 Rules B Amendment of the Rules - reg. G.O.(Rt)No.5456/2022/Fin 2022-08-0202-08-2022 Streamlining വയോ മിത്രം പദ്ധതിയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ഫണ്ട് പ്രസ്തുത പദ്ധതിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിന് പലിശരഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേരിൽ തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.134/2022/Fin 2022-07-3030-07-2022 PRC D Pay Revision 2019 - Kerala Agricultural University - Modification of Scale of Pay of Farm Officer Gr II - Judgement of Honble High Court in W.P.(C)No.24200/2012 - Complied with - Orders - Issued. G.O.(Rt)No.5417/2022/Fin 2022-07-3030-07-2022 Streamlining Declaration of Under Secretary, LSG (FM) Department as the Drawing & Disbursing Officer in the heads of account "2217-05-191-48-32" and "2217-05-191-48-33" for Smart City Mission, Thiruvananthapuram and to do treasury transactions with Sub Treasury, Government Secretariat - Sanctioned - Orders issued. G.O.(Rt)No.5421/2022/Fin 2022-07-3030-07-2022 Streamlining പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയെ പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പിലെ (Programme Implementation Evaluation & Monitoring Department) വിവിധ ശീർഷകങ്ങളിൽ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സ്മെൻ്റ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5407/2022/Fin 2022-07-3030-07-2022 Pension A കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ നിന്നും ജോയിൻ്റ് ഡയറക്ടറായി വിരമിച്ച ശ്രീ.എസ്.രാജശേഖറിന് 01-04-2011 മുതൽ 30-06-2021 വരെയുളള പെൻഷൻ കുടിശ്ശിക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.133/2022/Fin 2022-07-2929-07-2022 SFC-B സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ - വിതരണം ചെയ്യാത്ത പെൻഷൻ തുക തിരികെ അടവാക്കുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. G.O.(Rt)No.5370/2022/Fin 2022-07-2727-07-2022 Budget A Demand No.43.5 - Public Debt Repayment - Final Settlement of Appropriation through Resumption of funds under the Major Head(s) of account 6003-Internal Debt of the State Government, 6004-Loans and Advances from the Central Government - Erratum - Orders issued. G.O.(Rt)No.5289/2022/Fin 2022-07-2323-07-2022 Pension A Pension and other Pensionary benefits to Shri.George A V (IPS), Inspector General of Police (Rtd.) - Sanctioned - Orders Issued. G.O.(Rt)No.5311/2022/Fin 2022-07-2323-07-2022 Streamlining മലബാർ ക്യാൻസർ സെൻ്റർ - പി എസ്.ടി.എസ്.ബി അക്കൌണ്ടിൽ നിന്നും 30-03-2022 ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5273/2022/Fin 2022-07-2222-07-2022 Streamlining Declaration of Assistant Directors of newly formed Kasargod, Ponnani, Azhikode, Thottappally Fisheries Stations as the Drawing & Disbursing Officer for various Heads of account - Sanctioned - Orders issued. G.O.(Rt)No.5258/2022/Fin 2022-07-2222-07-2022 Pension A പൊതു വിദ്യാഭ്യാസ വകുപ്പിൽ സേവനത്തിലിരിക്കെ മരണപ്പെട്ട ആർ.പി.സതീഷ് കുമാറിൻ്റെ കുടുംബ പെൻഷൻ മുഴുവനായി ടിയാൻ്റെ മാതാവ് ശ്രീമതി. എസ്.പങ്കജാക്ഷിയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5238/2022/Fin 2022-07-2121-07-2022 Streamlining തൃക്കോയിക്കൽ ക്ഷേത്രം ചെയർമാൻ്റെ പേരിലുളള STSB അക്കൌണ്ടിൽ നിന്നും 21-03-2022 ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5233/2022/Fin 2022-07-2121-07-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - ഡെഫേർഡ് സാലറി പ്രൊസസ്സ് ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് തെറ്റായി തുക ക്രെഡിറ്റായത് തിരികെ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5225/2022/Fin 2022-07-2121-07-2022 Accounts A ധനകാര്യ വകുപ്പിൽ കമ്പ്യൂട്ടർ അസിസ്റ്റൻ്റ് ഗ്രേഡ്-I ആയി സേവനത്തിലിരിക്കെ നിര്യാതയായ ശിഖ.പി.ഉത്തമൻ്റെ സേവന ആനുകൂല്യങ്ങൾ നിയമാനുസൃത അവകാശികൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5224/2022/Fin 2022-07-2121-07-2022 Pension B സ്ത്രീകൾക്കും കുട്ടികൾക്കുമായുളള ഇ.കെ.നായനാർ മെമ്മോറിയൽ ആശുപത്രിയിൽ ജൂനിയർ കൺസൾട്ടൻ്റായി (ഒ.ബി & ജി) വിരമിച്ച ഡോ.കെ.പത്മാക്ഷൻ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഫയൽ ചെയ്ത OA.1176/2020 നമ്പർ ഹർജിയിന്മേലുളള 21/06/2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5171/2022/Fin 2022-07-1919-07-2022 PU A Release of fund to Kerala Financial Corporation towards the interest subvention on Chief Ministers Entrepreneurship Development Programme for the Financial Year 2021-22 - Orders issued. G.O.(P)No.86/2022/Fin 2022-07-1818-07-2022 Pension B കേന്ദ്ര സർക്കാരിന് / ഇതര സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന സർവ്വകലാശാലകൾ / പൊതുമേഖലാ സ്ഥാപനങ്ങൾ / സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയിലെയും ഇതര സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ / കോളേജുകളിലേയും സേവനകാലം സംസ്ഥാന സർക്കാർ / എയ്ഡഡ് / സർവകലാശാല സർവീസിനൊപ്പം പെൻഷൻ പരിഗണിക്കുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5159/2022/Fin 2022-07-1818-07-2022 Streamlining തിരുവനന്തപുരം ജില്ലയിൽ നേമം മുതൽ നെയ്യാറ്റിൻകര വരെയും നെയ്യാറ്റിൻകര മുതൽ പാറശ്ശാല വരെയും റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിലേക്കായി ആരംഭിച്ച യൂണിറ്റ് - II ഓഫീസിലെയും യൂണിറ്റ്-III ഓഫീസിലേയും ജിവനക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും മാറുന്നതിനായി സ്പെഷ്യൽ തഹസീൽദാർമാരെ "2053-00-094-98" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്പേഴ്സ്മെൻ്റ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5161/2022/Fin 2022-07-1818-07-2022 Streamlining Declaration of Managing Director of Kerala Water Authority as the Drawing and Disbursing Officer in the Head of accounts "2215-01-190-88 (P), 2215-02-106-97(P), 4215-01-101-94 (P), 4215-01-800-87 (P), 4215-01-800-86 (P), 2215-01-004-99(P)" and do treasury transactions with District Treasury, Thiruvananthapuram - Sanctioned - Orders issued. G.O.(Rt)No.5147/2022/Fin 2022-07-1818-07-2022 Pension B OA (EKM) 195/2022 filed by Sri.T K.Ramakrishnan V State of Kerala - Order dated 05/04/2022 of the Honble Kerala Administrative Tribunal - Complied Order - Modified - Orders Issued. G.O.(Rt)No.5141/2022/Fin 2022-07-1717-07-2022 Streamlining Kerala State Financial Enterprises Limited - Opening of TSB (Institution) account for newly opened KSFE branch, Kottayi in Palakkad District - Sanctioned - Orders issued. G.O.(Rt)No.5142/2022/Fin 2022-07-1717-07-2022 Streamlining e-Auction നുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ നിരത്തുകൾ ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ SBI, ആറ്റിങ്ങൽ ശാഖയിൽ ഒരു സീറോ ബാലൻസ് കറൻ്റ് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5118/2022/Fin 2022-07-1616-07-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23 - പൊതു ആവശ്യ ഫണ്ട് - 2018-19, 2019-20 എന്നീ സാമ്പത്തിക വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രാദേശിക സർക്കാരുകൾക്ക് പ്രത്യേക ധനസഹായം അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.5100/2022/Fin 2022-07-1515-07-2022 Streamlining Treasuries - Radware Alteon NG server Load Balancer - Maintenance and Warranty service - Administrative Sanction for making payment - Accorded - Orders - Issued. G.O.(Ms)No.124/2022/Fin 2022-07-1515-07-2022 Accounts A അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ആയിരിക്കെ 07-05-2021 ന് മരണമടഞ്ഞ ജലീൽ.കെ.എ -യുടെ 2021 മെയ് മാസത്തിലെ ശമ്പളവും മറ്റു സേവന ആനുകൂല്യങ്ങളും നിയമാനുസൃത അനന്തരാവകാശികൾക്ക് അനുവദിച്ചു പുറപ്പെടുവിച്ചിരുന്ന ഉത്തരവ് റദ്ദാക്കി കൊണ്ട് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.123/2022/Fin 2022-07-1414-07-2022 PR ARC Pay Revision 2019 - Ports Department - Risk Allowance to the post of Seaman - Sanctioned -Orders issued. G.O.(Rt)No.5074/2022/Fin 2022-07-1414-07-2022 PRISM പൊതുഭരണ / നിയമ / ധനകാര്യ വകുപ്പുകളിലെയും നിയമസഭാ സെക്രട്ടറിയറ്റിലേയും ജിവനക്കാരുടെ പെൻഷൻ അപേക്ഷകൾ പ്രിസം മുഖേന പരിശോധിച്ച് തീർപ്പാക്കുന്നതിനായി റിസീവിംഗ് അതോറിറ്റി / ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ് / പെൻഷൻ സാങ്ഷനിംഗ് അതോറിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടും സംഭവ / സംഭവ രഹിത സാക്ഷ്യപത്രം അനുവദിക്കുന്ന അധികാരി, ബാധ്യതാ / ബാധ്യതാ രഹിത സാക്ഷ്യപത്രം അനുവദക്കുന്ന അധികാരി എന്നിവരെ നിശ്ചയിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.5041/2022/Fin 2022-07-1313-07-2022 Budget C Demand No.XVII - Education, Sports, Arts & Culture (s) 3435 - Ecology and Environment - Cross Mapping of DDO in BAMS - Sanctioned - Orders issued. G.O.(Rt)No.5019/2022/Fin 2022-07-1212-07-2022 PRISM പെൻഷണൽ ഇൻഫർമേഷൻ സിസ്റ്റം (PRISM) - പിന്നാക്ക വിഭാഗ വികസന വകുപ്പിലെ ജീവനക്കാരുടെ പെൻഷൻ അപേക്ഷകൾ പ്രിസം മുഖേന പരിശോധിച്ച് തീർപ്പാക്കുന്നതിനായി റിസീവിംഗ് അതോറിറ്റി / പെൻഷൻ സാങ്ഷനിംഗ് അതോറിറ്റിയെ ചുമതലപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.85/2022/Fin 2022-07-1111-07-2022 Expenditure C നോട്ടറിമാരുടെ ഓഫീസ് ഇൻസ്പെക്ഷനുമായി ബന്ധപ്പെട്ട് ഔദ്യോഗിക യാത്രകൾ നടത്തുന്ന നിയമ വകുപ്പിലെ ഉദ്യോഗസ്ഥരെ ഒരു വർഷത്തേക്ക് യാത്രാബത്ത പരിധിയിൽ നിന്ന് ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4983/2022/Fin 2022-07-1111-07-2022 Pension A Pension and other Pensionary benefits to Shri.Mohanan D IPS, Superintendent of Police (Rtd.) - Sanctioned - Orders Issued. G.O.(Rt)No.4979/2022/Fin 2022-07-0808-07-2022 Streamlining പരിഷ്കരിച്ച ട്രഷറി സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകളുടെ അച്ചടി - കെ.ബി.പി.എസ്-ന് അധിക തുക നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4978/2022/Fin 2022-07-0808-07-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23 - 2020-21 സാമ്പത്തിക വർഷം 12-ാം ഗഡു പൊതു ആവശ്യ ഫണ്ട് അനുവദിച്ചതിൽ നിന്നും ഇ.എം.എസ് ഭവനവായ്പ മുതൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയ പ്രാദേശിക സർക്കാരുകളിൽ നിന്നും ഈടാക്കിയ തുക - പ്രാദേശിക സർക്കാരുകൾ നേരിട്ട് അടവാക്കിയതിനാൽ ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.4954/2022/Fin 2022-07-0707-07-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of April 2022 - Sanctioned - Orders issued. G.O.(Rt)No.4954/2022/Fin 2022-07-0707-07-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of April 2022 - Sanctioned - Orders issued. G.O.(Rt)No.4958/2022/Fin 2022-07-0707-07-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings for the month of July 2022 - Sanctioned orders - Issued. G.O.(Rt)No.4895/2022/Fin 2022-07-0505-07-2022 PR ARC ഒ.എ 267/2022 -ന്മേലുളള ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ 18-02-2022 -ലെ വിധിന്യായം നടപ്പിലാക്കി പുറപ്പെടുവിച്ച ഉത്തരവിന്മേൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4896/2022/Fin 2022-07-0505-07-2022 Streamlining Declaration of Director of Industries and Commerce as the Drawing and Disbursing Officer in the Head of account "4860-60-190-90" and do treasury transactions with sub treasury Vaikom - Sanctioned - Orders issued. G.O.(Ms)No.117/2022/Fin 2022-07-0505-07-2022 Expenditure C ധനകാര്യ (പെർഫോമൻസ് ബഡ്ജറ്റ്) സെക്ഷനിലെ ഉദ്യോഗസ്ഥർ 2021 സെപ്റ്റംബർ മാസം മുതൽ 2022 ജനുവരി മാസം വരെ നടത്തിയ ഔദ്യോഗിക യാത്രകളുടെ ക്ലെയിം അനുവദിക്കുന്നതിന് യഥാർത്ഥ ടിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4870/2022/Fin 2022-07-0404-07-2022 SFC-A Budget Estimates 2022-23 - Fund for Expansion & Development - Authorization of 1st installment of Tied Grant to Rural Local Governments (RLGs) under 15th Finance Commission Award - Sanctioned - orders issued. G.O.(Ms)No.116/2022/(19)/Fin 2022-07-0404-07-2022 PR ARC Pay Revision 2019 - Health Services Department - Inclusion of the post of Refrigeration Mechanic HER - Orders issued. G.O.(Rt)No.4849/2022/Fin 2022-07-0404-07-2022 Streamlining Mahatma Gandhi University (MG University) - Utilization and Monitoring of Plan Fund - Linking of various PSTSB accounts in a multilevel fund transferring system - Sanction - Accorded - Orders Issued. G.O.(P)No.83/2022/Fin 2022-07-0404-07-2022 Pension A പങ്കാളിത്ത പെൻഷൻ പദ്ധതി - 01-04-2013 നു മുൻപ് പാർട്ട് ടൈം സർവ്വീസിൽ പ്രവേശിക്കുകയും ശേഷം ഫുൾ ടൈം ബെനഫിറ്റ് അനുവദിക്കപ്പെടുകയും ചെയ്യുന്ന പാർട്ട് ടൈം അധ്യാപകർക്ക് കെ.എസ്.ആർ ഭാഗം III പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നതിനുളള അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4863/2022/Fin 2022-07-0404-07-2022 Pension B OP(KAT)113/2022 filed by State of Kerala V Thankamani Mathew - Judgement dated 15/06/2022 of the Honble High Court of Kerala - complied - orders issued. G.O.(P)No.82/2022/Fin 2022-07-0404-07-2022 Pension B കേരള സർവ്വീസ് ചട്ടങ്ങൾ ഭാഗം III-ൻ്റെ പരിധിയിൽ ഉൾപ്പെട്ട് സർവ്വീസിൽ നിന്നും വിരമിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അവരുടെ ബാധ്യത ഈടാക്കുന്നതിനും സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4831/2022/Fin 2022-07-0303-07-2022 Nodal Centre B എം.എൽ.എ മാരുടെ പ്രത്യേക വികസന നിധി - 2022-23 വർഷത്തെ രണ്ടാമത്തെ ഗഡു - 35 കോടി രൂപ അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.4833/2022/Fin 2022-07-0303-07-2022 SFC-B Financial Assistance to the Kerala Social Security Pension Limited for the payment of Social Welfare pension - Sanctioned - Orders Issued. G.O.(Rt)No.4793/2022/Fin 2022-07-0202-07-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും നാലാം ഗഡു (2022 ജൂലൈ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. G.O.(P)No.81/2022/Fin 2022-07-0101-07-2022 Administration A സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്) -യുടെ സ്റ്റേറ്റ് നോഡൽ സെൽ രൂപീകരിച്ചുകൊണ്ടും പ്രവർത്തനത്തിനാവശ്യമായ സാങ്കേതിക തസ്തികകൾ സൃഷ്ടിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4771/2022/Fin 2022-06-3030-06-2022 Streamlining ന്യൂഡൽഹി ആസ്ഥാനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം അനുവദിക്കുന്ന സി.എസ്.ആർ ഫണ്ട് നിക്ഷേപിക്കുന്നതിനായി മാത്രം മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം സിവിൽ സ്റ്റേഷൻ ശാഖയിൽ ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.111/2022/Fin 2022-06-3030-06-2022 Infrastructure (KIIFB) Kerala Infrastructure Investment Fund Board (KIIFB) - Availing Term Loan of INR 1000 Crore from Kerala Financial Corporation (KFC) and issuing Government Guarantee for the Term Loan - Sanctioned - Orders Issued. G.O.(Rt)No.4780/2022/Fin 2022-06-3030-06-2022 PRISM പ്രോസിക്യൂഷൻ ഡയറക്ടറേറ്റിലെ ജീവനക്കാരുടെ പെൻഷൻ അപേക്ഷകൾ പ്രിസം മുഖേന പരിശോധിച്ച് തീർപ്പാക്കുന്നതിനായി റിസിവിംഗ് അതോറിറ്റി / പെൻഷൻ സാങ്ഷനിംഗ് അതോറിറ്റിയെ ചുമതലപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.80/2022/Fin 2022-06-3030-06-2022 Expenditure B Enhancement in the financial powers of Land Revenue Commissioner - Orders - Issued. G.O.(P)No.79/2022/Fin 2022-06-2929-06-2022 Industries & PW B Selection and Accreditation of Agencies for execution of Public Works - Extension of the period of Accreditation Sanctioned - Orders issued. G.O.(P)No.77/2022/Fin 2022-06-2828-06-2022 Pension B Kerala Service Rules Amendment - reg G.O.(P)No.78/2022/Fin 2022-06-2828-06-2022 Secret Section വ്യയ നിയന്ത്രണ ഉത്തരവുകൾ പുതുക്കി നിശ്ചയിച്ചത് - ഭേദഗതി വരുത്തി ഉത്തരവാകുന്നു. G.O.(P)No.75/2022/Fin 2022-06-2727-06-2022 Nodal Centre B നിയോജകമണ്ഡല ആസ്തി വികസന പദ്ധതി / എം.എൽ.എ മാരുടെ പ്രത്യേക വികസന നിധി - ജല സംരക്ഷണത്തിൻ്റെ ഭാഗമായി ക്ഷേത്രകുളങ്ങൾ (ആരാധനാലയങ്ങളുടെ കുളങ്ങൾ മാത്രം) നവീകരിക്കുന്നതിനോട് അനുബന്ധിച്ച് സമർപ്പിക്കേണ്ട വാട്ടർ ഷെയർ എഗ്രിമെൻ്റിൻ്റെ മാത്യക അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.4681/2022/Fin 2022-06-2727-06-2022 Infrastructure (KIIFB) Setting up of a Government Sponsored Venture Capital Fund for promoting Startups in Kerala in line with the announcement in the Annual Budget 2021-22 - Sanctioned - Orders issued. G.O.(Rt)No.4660/2022/Fin 2022-06-2727-06-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - ഗൂഗിൾ പേ അപ്ലിക്കേഷൻ മുഖേന തുക ട്രാൻസ്ഫർ ചെയ്ത വേളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൌണ്ടിൽ തെറ്റായി നിക്ഷേപിച്ച തുക തിരികെ നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4658/2022/Fin 2022-06-2727-06-2022 SFC-B 2022 ജൂൺ മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.74/2022/Fin 2022-06-2727-06-2022 Expenditure C കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ പരീക്ഷാ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് യാത്രാബത്ത പരിധിയിൽ ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4657/2022/Fin 2022-06-2727-06-2022 SFC-B 2022 ജൂൺ മാസത്തെ ക്ഷേമ നിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4658/2022/Fin 2022-06-2727-06-2022 SFC-B 2022 ജൂൺ മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.76/2022/Fin 2022-06-2727-06-2022 Health Insurance Medical Insurance Scheme for State Government Employees and Pensioners - MEDISEP - Grievance Redressal Mechanism - Orders issued. G.O.(Rt)No.4644/2022/Fin 2022-06-2525-06-2022 Establishment B ശ്രീമതി. ഗായത്രി വി.എൻ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത OA 132/2019 നമ്പർ കേസിലേ അന്തിമ വിധിന്യായത്തിനനുസൃതമായി സസ്പെൻഷൻ കാലയളവ് ക്രമീകരിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4638/2022/Fin 2022-06-2525-06-2022 Streamlining സാമൂഹ്യ നീതി ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ 2235-02-101-69 (10) (P) എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4606/2022/Fin 2022-06-2424-06-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൌണ്ടിലേയ്ക്ക് തെറ്റായി നിക്ഷേപിച്ച തുക മലപ്പുറം ജില്ലാ കളക്ടർ മുഖേന ശ്രീ.മുഹമ്മദ് ഷാഫിയ്ക്ക് തിരികെ നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.72/2022/Fin 2022-06-2424-06-2022 Streamlining തിരുത്തൽ വിജ്ഞാപനം G.O.(Rt)No.4609/2022/Fin 2022-06-2424-06-2022 Streamlining Declaration of DDO of Taluk Office Kanayunnur, Ernakulam, as drawing and disbursing officer of the head of accounts 3435-60-800-92-31 NV and 3435-60-800-92-36 NV and to do treasury transactions with Additional Sub Treasury, Ernakulam - Sanctioned - Orders issued. G.O.(P)No.71/2022/Fin 2022-06-2424-06-2022 Health Insurance Medical Insurance Scheme for State Government Employees and Pensioners - MEDISEP - Various payment modalities for premium deductions - Accounting Procedures - Orders issued. G.O.(Rt)No.4625/2022/Fin 2022-06-2424-06-2022 SFC-A Judgement of Honble Court of Kerala dated 31/01/2022 in WP(C) No.20989/2021 - complied with - Orders issued. G.O.(Ms)No.107/2022/Fin 2022-06-2323-06-2022 PU A KFC - A new loan scheme for assisting Agriculture Sector - Sanctioned - Orders Issued. G.O.(Rt)No.4585/2022/Fin 2022-06-2323-06-2022 SFC-A Budget Estimates 2022-23 - Fund for Expansion & Development - Reauthorization of balance unspent amount of 15th Finance Commission Award to Local Governments authorized in 2020-21 and reauthorized in 2021-22 - Annexures Modified - Erratum issued. G.O.(Rt)No.4604/2022/Fin 2022-06-2323-06-2022 Streamlining Treasuries - Open Source Strategy in IFMS - Formation of Sub Committee - Approved - Orders issued. G.O.(P)No.70/2022/Fin 2022-06-2323-06-2022 Health Insurance Medical Insurance Scheme for State Government Employees and Pensioners - MEDISEP - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued. G.O.(Rt)No.4570/2022/Fin 2022-06-2222-06-2022 SFC-A കൊണ്ടോട്ടി നഗരസഭ - 2019-20 സാമ്പത്തിക വർഷം - പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുകയും, വിടവ് നികത്തൽ ഫണ്ടും റവന്യു കളക്ഷൻ ഇൻസെൻ്റീവ് ബോണസും അനുവദിച്ചതിന് ശേഷമുളള തുകയും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് പുനരനുവദിച്ച ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവാകുന്നു. G.O.(Rt)No.4558/2022/Fin 2022-06-2222-06-2022 Streamlining Opening of a new non interest bearing STSB account in the designation of Director of Agriculture Development & Farmers Welfare in connection with State Crop Insurance Fund - Sanctioned - Orders issued. G.O.(Rt)No.4564/2022/Fin 2022-06-2222-06-2022 Streamlining Opening of a new non interest bearing STSB account in the designation of Secretary, Kerala Advocate Welfare Fund Trustee Committee with Sub Treasury, Ernakulam for receiving contribution from Kerala Legal Benefit Fund - Sanctioned - Orders issued. G.O.(Rt)No.4578/2022/Fin 2022-06-2222-06-2022 Streamlining ആർ.സി.സി - TP അക്കൌണ്ടിൽ നിന്നും 26-03-2022, 06-04-2022 - തീയതികളിൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.68/2022/Fin 2022-06-2121-06-2022 Industries & PW B Execution of Public works through Government Accredited Agencies - Awarding works as Non - PMC - retrospective effect - modification - orders issued. G.O.(Rt)No.4544/2022/Fin 2022-06-2121-06-2022 SFC-A കല്ലിയൂർ ഗ്രാമ പഞ്ചായത്ത് - 2021-22 സാമ്പത്തിക വർഷം - പതിനഞ്ചാം ധനകാര്യ കമ്മീഷൻ ടൈഡ് ഗ്രാൻ്റ് ഇനത്തിൽ അനുവദിച്ച തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.4513/2022/Fin 2022-06-2121-06-2022 Streamlining തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയറുടെ STSB അക്കൌണ്ടിൽ നിന്നും 31-03-2022 ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.67/2022/Fin 2022-06-2121-06-2022 Streamlining ചട്ടങ്ങളുടെ ഭേദഗതി - 19-ാം ചട്ടത്തിലെ കുറിപ്പ് 2 - സംബന്ധിച്ച്. G.O.(Rt)No.4490/2022/Fin 2022-06-2020-06-2022 Establishment D Kerala State Insurance Department - Computerization of the Department - Re-constitution of High Level Technical Committee (HLTC) - Orders Issued. G.O.(Rt)No.4465/2022/Fin 2022-06-1818-06-2022 SFC-A Budget Estimates 2022-23 - Fund for Expansion & Development - Authorization of 1st installment of untied Basic Grant to Rural Local Governments (RLGs) under 15th Finance Commission Award - Sanctioned - orders issued. G.O.(Rt)No.4477/2022/Fin 2022-06-1818-06-2022 SFC-A കൊണ്ടോട്ടി നഗരസഭ - 2019-20 സാമ്പത്തിക വർഷം - പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുകയും, വിടവ് നികത്തൽ ഫണ്ടും റവന്യൂ കളക്ഷൻ ഇൻസെൻ്റീവ് ബോണസും അനുവദിച്ചതിന് ശേഷമുളള ബാക്കി തുകയും ട്രാൻസ്പർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.4483/2022/Fin 2022-06-1818-06-2022 SFC-A കോന്നി ബ്ലോക്ക് പഞ്ചായത്ത് - 2020-21 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(P)No.66/2022/Fin 2022-06-1717-06-2022 Industries & PW B ടെൻഡർ നടപടികൾ പരിഷ്കരിക്കുന്നത് - പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടർ എസ്റ്റിമേറ്റ് തുക പരിധിയില്ലാതെ ഇ-ടെൻഡറിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4404/2022/Fin 2022-06-1616-06-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - പെൻഷനിൽ നിന്നും ക്ലറിക്കൽ തെറ്റ് മൂലം അധികതുക ഈടാക്കിയത് തിരികെ നൽകുന്നത് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4347/2022/Fin 2022-06-1414-06-2022 Streamlining പാലക്കാട് കെ.എ.പി 2 ബറ്റാലിയൻ്റെ TP അക്കൌണ്ടിൽ നിന്നും 31.03.2021, 26.03.2022 തീയതികളിൽ റസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.65/2022/Fin 2022-06-1313-06-2022 Nodal Centre C നിയോജകമണ്ഡല ആസ്തി വികസന പദ്ധതി - ഗ്രാമീണ കളി സ്ഥല പദ്ധതിയ്ക്കായി ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിനായി - 2018-19 സാമ്പത്തിക വർഷം മുതൽ പദ്ധതി നടപ്പിലാക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.100/2022/Fin 2022-06-1313-06-2022 Expenditure B Delegation of financial Powers of State Police Chief - Petty Expenses - Enhanced - Orders issued. G.O.(P)No.64/2022/Fin 2022-06-1313-06-2022 Rules B Kerala Service Rules - Deferment of periodical surrender of Earned Leave for the Financial Year 2022-23 - Extended - Orders issued G.O.(Rt)No.4337/2022/Fin 2022-06-1313-06-2022 Streamlining Treasuries - IFMS - Procedure for reversal of Treasury Transactions - Constitution of committee to formulate a Standard Operating Procedure - Orders issued. G.O.(Ms)No.101/2022/Fin 2022-06-1313-06-2022 PU A Kerala Financial Corporation - Implementation of Chief Ministers Entrepreneurship Development Programme - Loan limit enhanced to Rs.Two hundred lakhs - Orders issued. G.O.(Ms)No.97/2022/Fin 2022-06-1010-06-2022 Secret Section Kerala Social Security Pension - Amendment of GO(MS) No. 232/2018/Fin dated 26.06.2018 - Orders issued G.O.(Ms)No.99/2022/Fin 2022-06-1010-06-2022 SFC-B സാമൂഹ്യ സുരക്ഷാ പെൻഷൻ - പ്രാഥമിക കാർഷിക / മറ്റ് വായ്പാ സംഘങ്ങൾ മുഖേനയുളള പെൻഷൻ വിതരണത്തിനായി ബയോമെട്രിക് ഡിവൈസുകൾ ഉപയോഗിക്കുന്നത് - സംബന്ധിച്ച്. G.O.(Rt)No.4295/2022/Fin 2022-06-1010-06-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings for the month of June 2022 -Sanctioned orders - Issued. G.O.(Ms)No.98/2022/Fin 2022-06-1010-06-2022 SFC-B Entrusting GIFT, Thiruvananthapuram for a quick study report on the Welfare Pension Schemes in Kerala compared to other States - Orders issued. G.O.(Rt)No.4258/2022/Fin 2022-06-0808-06-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of March 2022 - Sanctioned - Orders issued. G.O.(Rt)No.63/2022/Fin 2022-06-0808-06-2022 BDS & GB Finance Department - Bill Discounting System extended for the payment to Contractors / Suppliers / Accredited Agencies of all Government Departmetns / Institutions / Publich Sector Undertakings and Local Self Government Institutions - Modified Operational Guidelines - Orders issued G.O.(Ms)No.95/2022/Fin 2022-06-0707-06-2022 Establishment C ട്രഷറി വകുപ്പിൽ ജൂനിയർ അക്കൌണ്ടൻ്റായിരിക്കെ സർവീസിൽ നിന്നും പിരിച്ചുവിട്ട ശ്രീമതി നിരഞ്ജന ടി മോഷൻ സമർപ്പിച്ച അപ്പീൽ അപേക്ഷ തീർപ്പാക്കി ടിയാരിയെ സേവനത്തിൽ പുന:പ്രവേശിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4244/2022/Fin 2022-06-0707-06-2022 Establishment B Kerala General Service - Fixation of Cadre strength of Senior Finance Officer, Finance Officer, Financial Assistant & Divisional Accounts Officer - Orders Issued. G.O.(Rt)No.4228/2022/Fin 2022-06-0707-06-2022 SFC-A Fund for the Expansion & Development - Reauthorization of balance unspent amount of 15th Finance Commission Award to Local Governments authorized in 2020-21 and reauthorized in 2021-22 - Sanctioned - Order issued. G.O.(Rt)No.4241/2022/Fin 2022-06-0707-06-2022 Streamlining മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുളള കേരള സംസ്ഥാന കമ്മീഷൻ്റെ പേരിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ ജി.എസ്.ടി രജിസ്ട്രേഷനായി ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4247/2022/Fin 2022-06-0707-06-2022 Administration A Streamlining the existing process and procedures for the effective administration and management of IT applications under the Finance Department - engaging one Technical Architect and one Business Analyst for the connected works - sanctioned - orders - issued. G.O.(Rt)No.4201/2022/Fin 2022-06-0606-06-2022 Streamlining കേരള കാർഷിക സർവ്വകലാശാല - ടി പി അക്കൌണ്ടുകളിൽ നിന്നും 31-03-2021 ൽ റെസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4221/2022/Fin 2022-06-0606-06-2022 SFC-A Budget Estimates 2022-23 - Fund for Expansion & Development - Release of ULB Grant to Million Plus Cities under 15th Finance Commissioner Award for the year 2021-22 from Government of India - Authorization of the same - orders issued. G.O.(P)No.62/2022/Fin 2022-06-0404-06-2022 Nodal Centre B എം.എൽ.എ മാരുടെ പ്രത്യേക വികസന നിധി - റവന്യു വകുപ്പിലെ അടിസ്ഥാന ഓഫീസുകളായ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഇ-ഓഫീസ് നടപ്പിലാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി എം.എൽ.എ.മാരുടെ പ്രത്യേക വികസന നിധി വിനിയോഗിക്കുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു. G.O.(Rt)No.4184/2022/Fin 2022-06-0404-06-2022 PR ARC Order dated 01.04.2022 of the Honble Kerala Administrative Tribunal in OA 536/2022 filed by Smt. Sulochana.G, Chemical Inspector (Retired), Office of the Joint Director of Factories and Boilers, Kozhikode - Complied with Order issued. G.O.(Rt)No.4163/2022/Fin 2022-06-0404-06-2022 Pension B കീഴ്മാട് ഗവൺമെൻ്റ് എം ആർ എസിൽ നിന്നും വിരമിച്ച മ്യൂസിക് ടീച്ചർ കുമാരി സുജ ആർ നു - 01/08/2017 മുതൽ 09/02/2021 വരെയുളള പെൻഷൻ കുടിശ്ശിക അനുവദിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4174/2022/Fin 2022-06-0404-06-2022 Establishment D വൈജ്ഞാനിക ഭരണ നിർവ്വഹണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജോലിഭാരത്തിനനുസരിച്ച് തസ്തികകൾ ക്രമീകരിക്കുന്നതിനും അധിക തസ്തികകൾ കണ്ടെത്തുന്നതിനുമായി, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ വകുപ്പുതല പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4175/2022/Fin 2022-06-0404-06-2022 Establishment D വൈജ്ഞാനിക ഭരണ നിർവ്വഹണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജോലിഭാരത്തിനനുസരിച്ച് തസ്തികകൾ ക്രമീകരിക്കുന്നതിനും അധിക തസ്തികകൾ കണ്ടെത്തുന്നതിനുമായി, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ വകുപ്പുതല പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.58/2022/Fin 2022-06-0202-06-2022 Pension B Average Emoluments - Insertion of Note 12 below Note 11 of Rule 63 Part III KSRs - Orders issued. G.O.(Rt)No.4116/2022/Fin 2022-06-0202-06-2022 Streamlining കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ്റെ നിലവിലുളള ടി.പി.അക്കൌണ്ട് നം.701040200000129 ക്ലോസ് ചെയ്ത് പുതിയ പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.59/2022/Fin 2022-06-0202-06-2022 Streamlining സർക്കാർ ഓഫീസുകളിൽ ഫിസിക്കൽ TR5 സംവിധാനം പൂർണ്ണമായും ഒഴിവാക്കുന്നതിനും പൂർണ്ണമായും e-TR5 (ഓൺലൈൻ TR5) സംവിധാനത്തിലേക്ക് മാറുന്നതിനും അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4099/2022/Fin 2022-06-0202-06-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.61/2022/Fin 2022-06-0202-06-2022 Pension B സർവ്വീസിലിരുന്നു മരണമടയുന്ന സർക്കാർ ജീവനക്കാരുടെ വിവിധ ഇനത്തിലുളള സർക്കാർ ബാദ്ധ്യത എഴുതിത്തള്ളുന്നതിനുളള നടപടിക്രമം സംബന്ധിച്ചു - ഭേദഗതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4063/2022/Fin 2022-06-0101-06-2022 Administration B ഓഫീസ് സൂപ്രണ്ട് തസ്തികയിലേയ്ക്ക് ഉദ്യോഗക്കയറ്റം അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4067/2022/Fin 2022-06-0101-06-2022 Streamlining Declaration of State Mission Director, Kerala Digital Health Mission as the Drawing & Disbursing Officer in the head of account "2210-01-001-88" and to do treasury transactions with District Treasury, Thiruvananthapuram - Sanctioned - Orders issued. G.O.(Rt)No.4073/2022/Fin 2022-06-0101-06-2022 Administration A എറണാകുളം, കോട്ടയം ജില്ലകളിലെ ജില്ലാ ധനകാര്യ പരിശോധനാ ഓഫീസർമാരുടെ നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4080/2022/Fin 2022-06-0101-06-2022 Pension A Pension and other pensionary benefits to Sri.Uthaman K V, IFS (Rtd), Deputy Conservator of Forests - Sanctioned - Orders issued. G.O.(Rt)No.4061/2022/Fin 2022-05-3131-05-2022 Streamlining മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി - TP അക്കൌണ്ടിൽ നിന്നും 26-03-2022-ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.57/2022/Fin 2022-05-3030-05-2022 Streamlining ട്രഷറി ചെക്ക് ബുക്ക് - മാറ്റം വരുത്തിയ ചെക്ക് താൾ, പുറം കവർ ചിത്രം എന്നിവ പ്രിൻ്റ് ചെയ്യുന്നതിനുളള ഭരണാനുമതി നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു. G.O.(Rt)No.4028/2022/Fin 2022-05-2828-05-2022 Streamlining സാമൂഹ്യ നീതി വകുപ്പ് - ആശാഭവൻ (പുരുഷൻമാർ) എറണാകുളം സ്ഥാപനത്തിൻ്റെ STSB അക്കൌണ്ടിൽ നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.4014/2022/Fin 2022-05-2828-05-2022 SFC-A പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും മൂന്നാം ഗഡു (2022 ജൂൺ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. G.O.(Rt)No.4027/2022/Fin 2022-05-2828-05-2022 Streamlining Declaration of Under Secretary (FM), Local Self Government Department as the Drawing & Disbursing Officer of the heads of account "2217-05-191-48-24 and 2217-05-191-48-25" and to permit treasury transactions with Sub Treasury, Government Secretariat - Sanctioned - Orders issued. G.O.(Rt)No.3998/2022/Fin 2022-05-2727-05-2022 Streamlining Declaration of Under Secretary, General Administration (Co-ordination) Department as the Drawing & Disbursing Officer in the Head of account 2053-00-094-35(P) - Sanctioned - Orders issued. G.O.(Rt)No.4001/2022/Fin 2022-05-2727-05-2022 Budget K Centralized system for issuing Administrative Sanctions through eanumathi application - Implementation across all departments - Sanction accorded - Orders Issued. G.O.(Ms)No.89/2022/Fin 2022-05-2525-05-2022 SFC-B 2022 മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3938/2022/Fin 2022-05-2525-05-2022 Streamlining മത്സ്യ തൊഴിലാളികളുടെ ഗുണഭോക്തൃ വിഹിതവും സർക്കാർ വിഹിതവും DBT ആയി നൽകുന്നതിന് ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിൻ്റെ പേരിൽ തുടങ്ങുന്നതിനുളള അനുമതി നൽകിയ ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3944/2022/Fin 2022-05-2525-05-2022 Streamlining കേരള സർവകലാശാല - TP അക്കൌണ്ടിൽ നിന്നും 26-03-2022 - ൽ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3946/2022/Fin 2022-05-2525-05-2022 Streamlining ഗവ.സെക്രട്ടറിയറ്റ് സ്റ്റാഫ് സഹകരണ സംഘം ക്ലിപ്തം നം.2620 - TP അക്കൌണ്ടിൽ നിന്നും 26-03-2022, 06-04-2022 തീയതികളിൽ റസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.91/2022/Fin 2022-05-2525-05-2022 SFC-A ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ്റെ ഒന്നാം റിപ്പോർട്ടിലെ 35ാം നമ്പർ ശിപാർശയിന്മേൽ സർക്കാർ കൈക്കൊണ്ട തീരുമാനം - ശിപാർശ നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു, G.O.(Rt)No.2269/2022/Fin 2022-05-2424-05-2022 Pension A NCC വകുപ്പിൽ നിന്ന് 31-05-2009 ൽ ലാസ്കർ തസ്തികയിൽ നിന്ന് എക്സ്ഗ്രേഷ്യ പെൻഷണറായി വിരമിക്കുകയും 22/12/2017 ൽ മരണപ്പെടുകയും ചെയ്ത ഫ്രാൻസിസ് കെ.സി യുടെ ഭാര്യ ശ്രീമതി.ഫിലോമിനയ്ക്ക് എക്സ്ഗ്രേഷ്യ കുടുംബ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3861/2022/Fin 2022-05-2323-05-2022 Pension B Grouping of Employees under UGC/AICTE/MES Scheme for the purpose of PRAN generation - Orders issued. G.O.(Rt)No.3869/2022/Fin 2022-05-2323-05-2022 Pension A പെൻഷൻ കുടിശ്ശിക അനുവദിക്കുന്നതിനായി ശ്രീ.ബേബി.കെ.കെ ബഹു.കേരള ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്ത WPC 12821/2021 നമ്പരായുളള കേസിന്മേലുളള കോടതി വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3872/2022/Fin 2022-05-2323-05-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു. നോർത്ത് പറവൂർ എം.എ.സി.റ്റി യുടെ (എം.വി) 15/2019 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3834/2022/Fin 2022-05-2121-05-2022 Establishment C എസ്റ്റാബ്ലിഷ്മെൻ്റ് - കല്ലൂർക്കാട് സബ് ട്രഷറി, താൽക്കാലിക കെട്ടിടത്തിൽ അടിയന്തിര അറ്റകുറ്റ പണികൾ നടത്തുന്നതിന് - ഭരണാനുമതിയും ചെലവനുവാദവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3814/2022/Fin 2022-05-2121-05-2022 Administration A ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ - സെക്ഷൻ ഓഫീസറെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3835/2022/Fin 2022-05-2121-05-2022 Streamlining വ്യാപാരി ക്ഷേമ ബോർഡിൻ്റെ ടി പി അക്കൌണ്ടിൽ നിന്നും റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.53/2022/Fin 2022-05-2020-05-2022 Rules B Deferment of Periodical Surrender of Earned Leave - Clarification - Orders issued. G.O.(P)No.54/2022/Fin 2022-05-2020-05-2022 Rules B Period of Special Casual Leave under Appendix XII, Part I, the Kerala Service Rules - Clarification regarding accrual of Earned Leave - Orders Issued. G.O.(Rt)No.3776/2022/Fin 2022-05-2020-05-2022 Streamlining കേരള ഗവ. സെക്രട്ടറിയറ്റ് സ്റ്റാഫ് ഹൌസിംഗ് സഹകരണ സംഘം - TP അക്കൌണ്ടുകളിൽ നിന്നും 26-03-2022-ൽ റസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3799/2022/Fin 2022-05-2020-05-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills / Cheques of Contractors / Supplier / Accredited agencies of all Departments / Institutions / Public Sector Undertakings for the month of May 2022 - Sanctioned orders - Issued. G.O.(P)No.56/2022/Fin 2022-05-2020-05-2022 PRC B Government Quarters occupied by All India Service Officers - Rate of rent recovery - modified - Orders issued. G.O.(Rt)No.3771/2022/Fin 2022-05-1919-05-2022 Streamlining നഗരകാര്യ വകുപ്പ് - പാലക്കാട് നഗരസഭ - TP അക്കൌണ്ടിൽ നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.83/2022/Fin 2022-05-1818-05-2022 PR ARC Pay Revision - Incorporation of the post of Technical Assistant in Food Processing and Nutrition Centre, Balusseri in the 7th (1997), 8th (2004), 9th (2009), 10th (2014) and 11th (2019) Pay Revision Orders under the schedule of Rural Development Department- Orders issued. G.O.(Rt)No.3736/2022/Fin 2022-05-1818-05-2022 Administration C ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പ് - ജീവനക്കാര്യം - അന്യത്രസേവനാടിസ്ഥാനത്തിൽ ടെക്നിക്കൽ ഓഫീസർമാരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3700/2022/Fin 2022-05-1717-05-2022 Streamlining മുഖ്യമന്ത്രിയുടെ സൈനികക്ഷേമ നിധി - നിലവിലെ ടി.പി.അക്കൌണ്ട് നിർത്തലാക്കി പുതിയ പലിശ രഹിത എസ്.ടി.എസ്.ബി അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3702/2022/Fin 2022-05-1717-05-2022 Streamlining റവന്യൂ കലോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പുകളും സംഭാവനകളുമായി സ്വരൂപിക്കുന്ന തുക നിക്ഷേപിക്കുന്നതിനായി പൊതുമേഖല ബാങ്ക് / ഷെഡ്യൂൾഡ് ബാങ്ക് / കേരള ബാങ്കിൽ തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ ഒരു കറണ്ട് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3644/2022/Fin 2022-05-1616-05-2022 Pension B Complaint filed by Sri.M.S.Rajappan V State of Kerala - Order dated 05/01/2021 of the Honble Lok Ayukta, Kerala - complied - Erratum orders issued. G.O.(Rt)No.3602/2022/Fin 2022-05-1313-05-2022 Establishment B ശ്രീമതി.ഗായത്രി.വി.എൻ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത OA 132/2019 നമ്പർ കേസിലെ അന്തിമ വിധിന്യായം നടപ്പിലാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3600/2022/Fin 2022-05-1313-05-2022 Pension B OA (EKM) 195/2022 filed by Sri.T.K.Ramakrishnan V State of Kerala - Order dated 05/04/2022 of the Honble Kerala Administrative Tribunal - complied - orders issued. G.O.(Rt)No.3619/2022/Fin 2022-05-1313-05-2022 Pension A എക്സ്ഗ്രേഷ്യ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ നിര്യാതനായ സി.വി.രാമൻ്റെ ഭാര്യ ശ്രീമതി ശിരോമണി ടി.എ യ്ക്ക് എക്സ്ഗ്രേഷ്യ കുടുംബ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.80/2022/Fin 2022-05-1212-05-2022 Expenditure A കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് - സ്കീം II, III മുഖേന കെ.എ.എസിൽ പ്രവേശിച്ചവരുടെ ട്രെയിനിംഗ് കാലയളവിലെ ശമ്പളം - സ്പഷ്ടീകരണം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.78/2022/Fin 2022-05-1111-05-2022 Establishment D സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം കുമാരി.ഗായത്രി.ആർ.വി - യെ കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമിക്കുന്നതിന് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.79/2022/Fin 2022-05-1111-05-2022 Establishment D സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ശ്രീ.ഉണ്ണി.ജെ - യെ കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമിക്കുന്നതിന് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.77/2022/Fin 2022-05-1010-05-2022 PR ARC Pay Revision 2019 - Health Services - Pay and Allowances -Erratum - Orders issued. G.O.(Rt)No.3525/2022/Fin 2022-05-1010-05-2022 Pension B പൊതു ഭരണ വകുപ്പിൽ പേഴ്സണൽ അസിസ്റ്റൻ്റ് ആയിരിക്കെ മരണപ്പെട്ട വി.എൻ.വിജയൻ്റെ ആദ്യ ഭാര്യയിലെ മകനായ ശ്രീ.അനന്ദു വിജയന് പിതാവ് മരണപ്പെട്ട തീയതി മുതൽ ജോലി ലഭിച്ച 04/01/2019 വരെ കുടുംബപെൻഷൻ്റെ 50% വിഹിതത്തിനു അർഹതയുളളതിനാൽ പരേതനായ വി.എൻ.വിജയൻ്റെ രണ്ടാം ഭാര്യ ശ്രീമതി.ഗീത.ആർ-ന് ലഭിച്ച കുടിശികയുടെ 50% ശ്രീ.അനന്ദു വിജയന് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.52/2022/Fin 2022-05-1010-05-2022 Pension B സർവ്വകലാശാല പെൻഷൻ ഫണ്ട് രൂപീകരണ ഉത്തരവ് താത്കാലികമായി മരവിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3523/2022/Fin 2022-05-1010-05-2022 Pension B Complaint filed by Sri.M.S.Rajappan V State of Kerala - Orders dated 05/01/2021 of the Honble Lok Ayukta, Kerala - complied - orders issued. G.O.(Rt)No.3483/2022/Fin 2022-05-0909-05-2022 Streamlining മത്സ്യ തൊഴിലാളികളുടെ ഗുണഭോക്തൃ വിഹിതവും സർക്കാർ വിഹിതവും DBT ആയി നൽകുന്നതിന് സംസ്ഥാന തലത്തിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിൻ്റെ പേരിൽ തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരുവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3458/2022/Fin 2022-05-0707-05-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of February 2022- Sanctioned - Orders issued. G.O.(Ms)No.73/2022/(16)/Fin 2022-05-0606-05-2022 PR ARC Health Services - Pay and Allowances - Modified - Orders issued. G.O.(Rt)No.3393/2022/Fin 2022-05-0606-05-2022 Streamlining ഫയർ & റസ്ക്യൂ സർവ്വീസസ് - വെൽഫെയർ & അമിനിറ്റി ഫണ്ട് - ടി പി അക്കൌണ്ട് നിർത്തലാക്കിയതിന് പകരം പുതിയ ഒരു പലിശ രഹിത എസ്.റ്റി.എസ്.ബി അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3425/2022/Fin 2022-05-0606-05-2022 Streamlining കിളിമാനൂർ ശ്രീ.ശങ്കര കോളേജിലെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി കൊല്ലം കൊളീജിയേറ്റ് വിദ്യാഭ്യാഗ ഡെപ്യൂട്ടി ഡയറക്ടറെ "2202-03-104-99-00-01-01" എന്ന ശീർഷകത്തിൽ നിയമിക്കുന്നതിനുളള അനുമതിയും ട്രഷറി ഇടപാടുകൾ കിളിമാനൂർ സബ് ട്രഷറി വഴിയും നടത്തുന്നതിനുളള അനുമതിയും നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3402/2022/Fin 2022-05-0606-05-2022 Establishment C മട്ടന്നൂർ ജില്ലാ ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുളള ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3355/2022/Fin 2022-05-0505-05-2022 SFC-A പളളിക്കൽ ഗ്രാമപഞ്ചായത്ത് (G100405) - 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുകയും, വിടവ് നികത്തൽ ഫണ്ടും റവന്യൂ കളക്ഷൻ ഇൻസെൻ്റീവ് ബോണസും അനുവദിച്ചതിന് ശേഷമുളള ബാക്കി തുകയും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.3372/2022/Fin 2022-05-0505-05-2022 PR ARC ഉടുമ്പന്നൂർ വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ആയ ശ്രീ.അനീഷ് രാജും മറ്റ് മൂന്നു പേരും ചേർന്ന് ഫയൽ ചെയ്തിട്ടുളള ഒ.എ.267/2022- ന്മേലുളള ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ 18/02/2022 - ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3384/2022/Fin 2022-05-0505-05-2022 Nodal Centre B നിയോജകമണ്ഡല ആസ്തിവികസനപദ്ധതി (LAC ADS) - 2021-22 - പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് നൽകി ഉത്തരവാകുന്നു. G.O.(P)No.49/2022/Fin 2022-05-0404-05-2022 Pension B സർവ്വകാലശാല / പൊതുമേഖലാ സ്ഥാപനങ്ങൾ / ഗ്രാൻ്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ / വിവിധ അതോറിറ്റികൾ / മുനിസിപ്പൽ കോമൺ സർവ്വീസ് എന്നീ സ്ഥാഹനങ്ങളിൽ നിന്നും വിരമിച്ച എക്സ്ഗ്രേഷ്യാ പെൻഷൻ വാങ്ങുന്നവർക്ക് പേഴ്സണൽ സ്റ്റാഫ് പെൻഷൻ കൂടി അനുവദിക്കുന്നത് സംബന്ധിച്ചു സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3340/2022/Fin 2022-05-0404-05-2022 Administration A Deputation to the post of Project Manager (Appraisal) - Sri.Deepu R.K, Deputy Secretary, Finance Department - Sanctioned - Orders issued. G.O.(Rt)No.3346/2022/Fin 2022-05-0404-05-2022 Pension B WP(C) No.2053/2022 filed by Sri.George S before the Honble High Court of Kerala - Judgement complied - Orders issued. G.O.(Rt)No.3259/2022/Fin 2022-04-2929-04-2022 Expenditure A Payment of monetary relief to the next of the kin of the deceased Chattukutty Nair, S/o Unni Nair, RP No.1263/2019 - Compensation amount of Rs.3.00 lakh sanctioned to Smt. Kuttymalu Amma - drawal and disbursement - Orders Issued. G.O.(P)No.48/2022/Fin 2022-04-2929-04-2022 Provident Fund കേരള സംസ്ഥാന സർക്കാർ പ്രോവിഡൻ്റ് ഫണ്ട് മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2022 ഏപ്രിൽ 1 മുതൽ 2022 ജൂൺ 30 വരെയുളള പലിശ നിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3281/2022/Fin 2022-04-2929-04-2022 SFC-A ബജറ്റ് വിഹിതം 2022-23 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും രണ്ടാം ഗഡു (2022 മേയ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. G.O.(Rt)No.3268/2022/Fin 2022-04-2929-04-2022 Administration A സി.എം.ഒ വെബ് പോർട്ടൽ - ചാർജ് ഓഫീസർ - ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ ശ്രീ.ഷിബു.എ -യെ നിയമിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.69/2022/Fin 2022-04-2929-04-2022 PR ARC Planning and Economic Affairs Department - Posts in the Project Financing Cell - Deleted from the schedule of State Planning Board - Orders issued. G.O.(Ms)No.70/2022/Fin 2022-04-2929-04-2022 PR ARC Economic and Statistics Department - Scale of Pay of Deputy Health Officer (Vital Statistics) - erratum - issued. G.O.(Ms)No.72/2022/Fin 2022-04-2929-04-2022 PR ARC Pay Revision 2019 - Legislature Secretariat - Special Allowance to Office Attendants working in the Office of the Secretary, Special Secretary, Additional Secretary - Sanctioned - Orders issued. G.O.(Rt)No.3227/2022/Fin 2022-04-2828-04-2022 SFC-A അയ്മനം ഗ്രാമപഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുകയും, വിടവ് നികത്തൽ ഫണ്ടും റവന്യൂ കളക്ഷൻ ഇൻസെൻ്റീവ് ബോണസും അനുവദിച്ചതിന് ശേഷമുളള ബാക്കി തുകയും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവാകുന്നു. G.O.(Ms)No.67/2022/Fin 2022-04-2828-04-2022 Streamlining Integrated Financial Management System (IFMS) - Preparation of HR Claims other than pay and allowances (like TA, MR, GPF etc) in SPARK with document upload facility and submission of paperless bills - Piloting the same in Finance and Treasury Departments - Approved - Orders issued. G.O.(Ms)No.68/2022/Fin 2022-04-2828-04-2022 SFC-B ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.66/2022/Fin 2022-04-2828-04-2022 Establishment D Fixing Duties and Responsibilities in respect of the newly created posts of Joint Director of Insurance and Assistant District Insurance Officer in Kerala State Insurance Department - Orders Issued. G.O.(Rt)No.3196/2022/Fin 2022-04-2727-04-2022 Streamlining നഗരകാര്യ വകുപ്പ് - പാലക്കാട് നഗരസഭ - നിലവിലെ ടി.പി.അക്കൌണ്ട് നിർത്തലാക്കിയതിന് പകരം പലിശ രഹിത എസ്.ടി.എസ്.ബി അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3214/2022/Fin 2022-04-2727-04-2022 Streamlining കണ്ണൂർ റൂറൽ ജില്ലാ പോലീസ് യൂണിറ്റിൽ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി "2055-00-109-99 ജില്ലാ സേന" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് യൂണിറ്റിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിനെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.65/2022/Fin 2022-04-2626-04-2022 Loans സംസ്ഥാന സർക്കാർ ജീവനക്കാരുടെ വായ്പയും മുൻകൂറും - 2022 ഏപ്രിൽ മാസത്തിലെ തിരിച്ചടവ് മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3195/2022/Fin 2022-04-2626-04-2022 SFC-A ബഡ്ജറ്റ് വിഹിതം 2022-23 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും ഒന്നാം ഗഡു (2022 ഏപ്രിൽ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. G.O.(P)No.47/2022/Fin 2022-04-2626-04-2022 Pay Reserch Unit (PRU) Payment of Dearness Allowance to All India Service Officers (IAS, IPS & IFS) - Revised rates effective from 01-01-2022 sanctioned - Orders issued. G.O.(Rt)No.3177/2022/Fin 2022-04-2525-04-2022 PRC C Study on formulation of a common frame work for pay/wage structure of PSUs in Kerala - Recommendations of the expert committee - Secretary level committee with Chief Secretary as Chairman - Constituted - Orders issued. G.O.(Rt)No.3155/2022/Fin 2022-04-2525-04-2022 Streamlining IFMS - Kerala Agriculture University - Utilization and Monitoring Plan Fund - Linking of various PSTSB accounts in a multilevel fund transferring system - Sanction Accorded - Orders issued. G.O.(Rt)No.3131/2022/Fin 2022-04-2323-04-2022 Pension A എക്സ്ഗ്രേഷ്യ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ നിര്യാതനായ ഷാഹുൽ ഹമീദിൻ്റെ ഭാര്യ ശ്രീമതി ഐഷാബീവിയ്ക്ക് എക്സ്ഗ്രേഷ്യ കുടുംബ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3145/2022/Fin 2022-04-2323-04-2022 Pension B ശ്രീ.ഫ്രാൻസിസ് ബേബിക്ക് 01-06-2015 മുതൽ 30-06-2019 വരെയുളള പെൻഷൻ പരിഷ്കരണ കുടിശ്ശികയായ 80761/-രൂപ (എൺപതിനായിരത്തി എഴുന്നൂറ്റി അറുപത്തിയൊന്ന് രൂപ മാത്രം) അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.3098/2022/Fin 2022-04-2121-04-2022 Streamlining Declaration of Finance Officer, Kerala Development & Innovation Strategic Council as the Drawing & Disbursing Officer of the Head of account 3451-00-092-87-Knowledge Economy Fund - Sanctioned - Orders issued. G.O.(Rt)No.3094/2022/Fin 2022-04-2121-04-2022 Nodal Centre B എം.എൽ.എ മാരുടെ പ്രത്യേക വികസന നിധി - 2022-23 വർഷത്തെ ഒന്നാമത്തെ ഗഡു - 35 കോടി രൂപ അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.3087/2022/Fin 2022-04-2121-04-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.62/2022/Fin 2022-04-2020-04-2022 PRC D Pay Revision 2009 - Municipal Common Service -Scale of pay of Legal Assistant - Sanctioned - Orders issued. G.O.(Rt)No.3066/2022/Fin 2022-04-2020-04-2022 Pension B OP(KAT) 25/2016 filed by State of Kerala Vs Sri.Jose Cyriac - Judgement dated 18/11/2021 of Honble High Court - complied - orders issued. G.O.(Rt)No.3081/2022/Fin 2022-04-2020-04-2022 Establishment C ട്രഷറി വകുപ്പ് - കൊടുങ്ങല്ലൂർ സബ് ട്രഷറിയുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ചിട്ടുളള എസ്റ്റിമേറ്റിന് - ഭരണാനുമതിയും ചെലവനുവാദവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3062/2022/Fin 2022-04-2020-04-2022 Streamlining Treasuries - Security Audit of IFMS Applications and Security Testing charges of IFMS applications - Administrative Sanction - Accorded - Orders issued. G.O.(Rt)No.3035/2022/Fin 2022-04-1919-04-2022 Streamlining വ്യാപാരി ക്ഷേമ ബോർഡ് - നിലവിലെ ടി പി അക്കൌണ്ട് നിർത്തലാക്കി പുതിയ എസ്.റ്റി.എസ്.ബി അക്കൌണ്ട് തുടങ്ങുന്നതിനു അനുമതി -ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3038/2022/Fin 2022-04-1919-04-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills/cheques of Contractors/ suppliers/ Accredited agencies of all Departments / Institutions / Public Sector Undertakings for the month of April 2022 - Sanctioned orders - Issued. G.O.(Rt)No.3026/2022/Fin 2022-04-1919-04-2022 Industries & PW B Re-constitution of Technical Committee for the Works executed under TIDP through Accredited Agencies - Orders issued. G.O.(P)No.46/2022/Fin 2022-04-1818-04-2022 Establishment D കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ജീവനക്കാര്യം - ശ്രീമതി.റീഷ പുതുശ്ശേരിയുടെ സൂപ്പർ ന്യൂമറി തസ്തികയിലെ സേവനകാലാവധി ഒരു പ്രത്യേക കേസായി പരിഗണിച്ച്, 30/05/2020 മുതൽ 3 വർഷത്തേയ്ക്ക് ദീർഘിപ്പിച്ച് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.3024/2022/Fin 2022-04-1818-04-2022 Nodal Centre B നിയോജകമണ്ഡല ആസ്തി വികസന പദ്ധതി (LAC ADS) 2018-19, 2019-20, 2020-21 - പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് നൽകി ഉത്തരവാകുന്നു. G.O.(P)No.46/2022/Fin 2022-04-1818-04-2022 Establishment D ശ്രീമതി.റീഷ പുതുശ്ശേരിയുടെ സൂപ്പർ ന്യൂമറി തസ്തികയിലെ സേവനകാലാവധി ഒരു പ്രത്യേക കേസായി പരിഗണിച്ച്, 30/05/2020 മുതൽ 3 വർഷത്തേയ്ക്ക് ദീർഘിപ്പിച്ച് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2978/2022/Fin 2022-04-1616-04-2022 Pension A പരേതയായ പ്രൊഫ.ടി.ജി ഗോപാലകൃഷ്ണപണിക്കരുടെ ജീവകാല കുടിശ്ശിക അനന്തരാവകാശികൾക്ക് അനുവദിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2948/2022/Fin 2022-04-1313-04-2022 Streamlining ട്രഷറി - പ്രവർത്തനക്ഷമമല്ലാത്ത യു.പി.എസ്. ബാറ്ററികൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുളള ഭരണാനുമതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.45/2022/Fin 2022-04-1313-04-2022 Industries & PW B Selection and Accreditation of Agencies for execution of Public Works - Extension of the period of Accreditation - Sanctioned - Orders issued. G.O.(Ms)No.59/2022/Fin 2022-04-1212-04-2022 PU A Government Commercial Departments / Undertakings & Irrigation Schemes -Rate of Interest on Capital Outlay and Depreciation Reserve Funds for the year 2021-22 - Orders issued. G.O.(Rt)No.2916/2022/Fin 2022-04-1212-04-2022 Pension B 01/01/2010 മുതൽ 30/06/2019 വരെയുളള കുടുംബ പെൻഷൻ കുടിശ്ശിക ഡോ.ബാബു എൻ - ന് അനുവദിച്ചും പ്രസ്തുത തുക നാല് തുല്യ ഗഡുക്കളായി മെയ് 2022, നവംബർ 2022, മെയ് 2023, നവംബർ 2023 എന്നീ മാസങ്ങളിൽ വിതരണം ചെയ്യുന്നതിന് ട്രഷറി ഡയറക്ടകർക്ക് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2904/2022/Fin 2022-04-1111-04-2022 Streamlining പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിലെ വിവിധ ശീർഷകങ്ങളുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2850/2022/Fin 2022-04-0808-04-2022 SFC-B Financial Assistance to the Kerala Social Security Pension Limited for the payment of social welfare pension - Sanctioned - Orders issued. G.O.(Ms)No.55/2022/(12)/Fin 2022-04-0808-04-2022 PR ARC Pay Revision 2019 - Economics and Statistics Department -Scale of Pay of Deputy Health Officer (Vital Statistics) - modified - orders issued. G.O.(Rt)No.2868/2022/Fin 2022-04-0808-04-2022 Streamlining IFMS applications - Designation Tagging -Constitution of Committee - Orders issued. G.O.(Rt)No.2870/2022/Fin 2022-04-0808-04-2022 Streamlining Implementing KSWAN Connection at District Treasury Kozhikode & Pension Payment Sub Treasury, Kozhikode - Administrative Sanction - Accorded - Orders issued. G.O.(Rt)No.2839/2022/Fin 2022-04-0808-04-2022 SFC-A ബജറ്റ് വിഹിതം 2022-23 - വികസന ഫണ്ടിൻ്റെ ഒന്നാം ഗഡു പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2862/2022/Fin 2022-04-0808-04-2022 SFC-A ബജറ്റ് വിഹിതം 2022-23 - റോഡ് -റോഡിതര സംരക്ഷണ ഫണ്ടിൻ്റെ ഒന്നാം ഗഡു പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2805/2022/Fin 2022-04-0707-04-2022 SFC-B 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2808/2022/Fin 2022-04-0707-04-2022 SFC-A വലപ്പാട് ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിൻ്റെ പന്ത്രണ്ടാം ഗഡു തുകയും, വിടവ് നികത്തൽ ഫണ്ടും റവന്യൂ കളക്ഷൻ ഇൻസെൻ്റീവ് ബോണസും അനുവദിച്ചതിന് ശേഷമുളള ബാക്കി തുകയും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുന:രനുവദിച്ച് ഉത്തരവാകുന്നു. G.O.(P)No.44/2022/Fin 2022-04-0707-04-2022 Loans സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് സ്കൂൾ ജീവനക്കാർക്കുമുളള പലിശരഹിത ചികിത്സാ വായ്പ - അപേക്ഷാ ഫോമിൽ "signature of applicant with date" എന്നും ചേർത്ത് പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.54/2022/Fin 2022-04-0707-04-2022 Budget K e-Anumathi - Setting up of Project Management Unit (PMU) - Orders issued. G.O.(Rt)No.2768/2022/Fin 2022-04-0606-04-2022 SFC-B 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്ഷേമ നിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2789/2022/Fin 2022-04-0606-04-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of January 2022- Sanctioned - Orders issued. G.O.(P)No.43/2022/Fin 2022-04-0606-04-2022 Establishment B കേരള ജനറൽ സർവീസ് - ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ തസ്തികയിലെ പ്രൊബേഷൻ കാലയളവ് സംബന്ധിച്ച് സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2751/2022/Fin 2022-04-0505-04-2022 Streamlining കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറിയുടെ പേരിൽ GPF നിരക്കിൽ പലിശലഭിക്കത്തക്കവിധം ജീവനക്കാരുടെ PF വിഹിതം നിക്ഷേപിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ TSB (ഇൻസ്റ്റിറ്റ്യൂഷൻ) അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2755/2022/Fin 2022-04-0505-04-2022 Streamlining പുരാവസ്തു വകുപ്പിനു കീഴിൽ പുതിയതായി ആരംഭിച്ച എറണാകുളം ജില്ലാ പൈതൃക മ്യൂസിയം, ഇടുക്കി ജില്ലാ പൈതൃക മ്യൂസിയം, പാലക്കാട് ജില്ലാപൈതൃക മ്യൂസിയം, പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം എന്നിവിടങ്ങളിലെ 2205-00-103-99 എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി പുരാവസ്തു വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ടിനെ നിയമിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2734/2022/Fin 2022-04-0505-04-2022 Pension B Supreme Court cases CA 835/2022 arising from SLP(C)29384/2018 filed by State of Kerala Vs Anie Lukose - Judgement dated 01/02/2022 of Honble Supreme Court - complied with - Orders issued. G.O.(Rt)No.2705/2022/Fin 2022-04-0505-04-2022 Administration C ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ നിന്നും ചീഫ് എഞ്ചിനീയർ തസ്തികയിൽ വിരമിച്ച ശ്രീ.എസ്.ഹരികുമാറിനെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ എക്സ് ഓഫീഷ്യോ സെക്രട്ടറി റാങ്കിൽ കരാർ അടിസ്ഥാനത്തിൽ ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.51/2022/Fin 2022-04-0202-04-2022 Establishment D കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ശ്രീ.ബിജൂ.വി-യെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിയമിക്കുന്നതിന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.51/2022/Fin 2022-04-0202-04-2022 Establishment D കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ശ്രീ.ബിജൂ.വി - യെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിയമിക്കുന്നതിന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.51/2022/Fin 2022-04-0202-04-2022 Establishment D കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ശ്രീ.ബിജൂ.വി-യെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ നിയമിക്കുന്നതിന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2681/2022/Fin 2022-04-0202-04-2022 Streamlining Declaration of Finance Officer, Kerala Development & innovation Strategic Council as the Drawing & Disbursing Officer of the Head of account 3451-00-092-92-Development and Innovation Strategic Council of Kerala (K-DISC) Sanctioned - Orders issued. G.O.(Ms)No.49/2022/Fin 2022-04-0101-04-2022 PU A Appointing Kerala Financial Corporation as the agent of the State Government, under section 25 (e) of SFCs Act 1951, for providing assistance of Rs.500 crore to Kerala State Electricity Board Limited (KSEBL) -Sanctioned - Orders Issued. G.O.(Ms)No.50/2022/Fin 2022-04-0101-04-2022 PU A Appointing Kerala Financial Corporation as the agent of the State Government, under section 25 (e) of SFCs Act 1951, for providing a short-term of Rs.500 crore to Kerala Social Security Pension Limited (KSSPL) -Sanctioned - Orders Issued. G.O.(Rt)No.2645/2022/Fin 2022-04-0101-04-2022 Streamlining ധനകാര്യ (അക്കൌണ്ട്സ്) വിഭാഗം അണ്ടർസെക്രട്ടറിയെ 8658-00-102-87(09) - "Contribution from NPS Pensioners" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2593/2022/Fin 2022-03-3131-03-2022 Establishment D Continuance of temporary posts in Kerala State Insurance Department - Sanctioned - Orders Issued. G.O.(Rt)No.2617/2022/Fin 2022-03-3131-03-2022 SFC-A ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരമുളള വികസന ഫണ്ടിലേയും സംരക്ഷണ ഫണ്ടിലേയും മുൻ വർഷത്തെ ക്യാരി ഓവർ തുകയുടെ പകുതി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.40/2022/Fin 2022-03-3131-03-2022 Nodal Centre B നിയോജകമണ്ഡല ആസ്തി വികസന പദ്ധതി 2018-19 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കുന്നതിനുളള പുതുക്കിയ മാർഗ്ഗ നിർദേശങ്ങൾ - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2626/2022/Fin 2022-03-3131-03-2022 SFC-A ബജറ്റ് വിഹിതം 2021-22 - റോഡ്-റോഡിതര സംരക്ഷണ ഫണ്ട് - പ്രാദേശിക സർക്കാരുകൾക്കുളള വിഹിതം താൽക്കാലികമായി അനുവദിച്ച് സ്ഥിരപ്പെടുത്തി ഉത്തരവാകുന്നു. G.O.(Rt)No.2562/2022/Fin 2022-03-3030-03-2022 Administration A Reconstitution of Internal Complaint Committee for addressing Sexual Harassment of Women at Work Place - Orders issued. G.O.(Rt)No.2549/2022/Fin 2022-03-3030-03-2022 SFC-A ബജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഗ്രാമ പഞ്ചായത്തുകൾക്ക് വിടവ് നികത്തൽ ഫണ്ടും വിടവ് നികത്തൽ ഫണ്ടും വിടവ് നികത്തൽ ഫണ്ട് അനുവദിച്ചതിനു ശേഷമുളള ബാക്കി തുകയും അനുവദിച്ച് ഉത്തരവാകുന്നു. G.O.(Rt)No.2567/2022/Fin 2022-03-3030-03-2022 Streamlining കോട്ടയം നഗരസഭ - TP അക്കൌണ്ടിൽ നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.39/2022/Fin 2022-03-3030-03-2022 Rules B Periodical Surrender of Earned Leave for the Financial Year 2022-23 - deferred - Orders Issued G.O.(Ms)No.46/2022/Fin 2022-03-3030-03-2022 PU A Revival Package for Coconut Producer Companies (CPCs) - Period of extension - Sanction Accorded -Orders issued. G.O.(Rt)No.2472/2022/Fin 2022-03-2727-03-2022 Streamlining കേരള റൂറൽ എംപ്ലോയ്മെൻ്റ് ആൻ്റ് വെൽഫെയർ സൊസൈറ്റി (KREWS)- ഗ്രാമലക്ഷ്മി മുദ്രാലയം കഞ്ചിക്കോട് - TP അക്കൌണ്ടിൽ നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2513/2022/Fin 2022-03-2727-03-2022 Streamlining Opening of an account in any scheduled commercial bank in the designation of Director, KERI for depositing and transaction of the revenue generated by the institute - Sanctioned - Orders issued. G.O.(P)No.37/2022/Fin 2022-03-2626-03-2022 Pension B പ്രോ-റേറ്റാ പെൻഷൻകാർക്കുളള മെഡിക്കൽ അലവൻസ് തുക വർദ്ധിപ്പിച്ച് ഉത്തരവാകുന്നു. G.O.(Rt)No.2423/2022/Fin 2022-03-2626-03-2022 Streamlining സി.എം.എസ് കോളേജ് കോട്ടയം - TP അക്കൌണ്ടിൽ നിന്നും 31-03-2021ൽ റെസ്യും ചെയ്ത തുക തിരികെ അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2431/2022/Fin 2022-03-2626-03-2022 Streamlining കേരള സാഹിത്യ അക്കാദമി - TP അക്കൌണ്ടിൽ നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.36/2022/(12)/Fin 2022-03-2626-03-2022 PRC D Time Bound Higher Grade - Reckoning of War / Military Service - Extending the benefits to University Employees in the 2014 and 2019 pay revision periods - Orders issued. G.O.(Rt)No.2462/2022/Fin 2022-03-2626-03-2022 Streamlining ശ്രീനാരായണ കോളേജ് കണ്ണൂർ - T P അക്കൌണ്ടിൽ നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2424/2022/Fin 2022-03-2626-03-2022 Streamlining IFMS - Extension of AMC of Treasury WAN and FMS for the sixth year - Administrative Sanction - Orders issued. G.O.(P)No.38/2022/Fin 2022-03-2626-03-2022 Planning A Centrally Sponsored Schemes - Single Nodal Agency System - Revised Fund Flow Method - Orders Issued. G.O.(Rt)No.2363/2022/Fin 2022-03-2525-03-2022 Streamlining കുടുംബശ്രീ കൊല്ലം, വയനാട് ജില്ലാ മിഷനുകളിൽ നിലവിൽ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാരായി തുടരുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ചുമതല ഈ സാമ്പത്തിക വർഷം അവസാനിക്കുന്നത് വരെ ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2291/2022/Fin 2022-03-2424-03-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - ഗൂഗിൾ പേ ആപ്ലിക്കേഷൻ മുഖേന തുക ട്രാൻസ്ഫർ ചെയ്ത വേളയിൽ മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധി അക്കൌണ്ടിൽ തെറ്റായി നിക്ഷേപിച്ച തുക തിരികെ നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2186/2022/Fin 2022-03-2222-03-2022 Streamlining ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം.എഫ്.1148-TP അക്കൌണ്ടിൽ നിന്നും 31-03-2021 ൽ റെസ്യും ചെയ്ത തുക തിരികെ അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു. G.O.(Rt)No.2062/2022/Fin 2022-03-1919-03-2022 Streamlining നോൺ പ്ലാൻ ഫണ്ടുകൾ സ്വീകരിക്കുന്നതിനായി തുളു അക്കാദമി സെക്രട്ടറി & ട്രഷറർ (ജില്ലാ കളക്ടർ) കാസർഗോഡിൻ്റെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2074/2022/Fin 2022-03-1919-03-2022 Streamlining Opening of a bank account in the name of Competent authority, BUDS & Secretary to Government in a nationalized bank for the purpose of crediting and dealing with the money realized under Section 13 of Central BUDS Act, 2019 -Sanctioned - Orders issued. G.O.(Rt)No.2072/2022/Fin 2022-03-1919-03-2022 Streamlining കേരള സംഗീതനാടക അക്കാദമി - TP അക്കൌണ്ടുകളിൽ നിന്നും 31-03-2021 ൽ റെസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.33/2022/Fin 2022-03-1919-03-2022 SFC-A Amendment G.O.(Rt)No.1999/2022/Fin 2022-03-1818-03-2022 Streamlining പളളിപ്പുറം ഗ്രാമപഞ്ചായത്തിൻ്റെ എൽ.ജി.ടി.എസ്.ബി അക്കൌണ്ടിൽ നിന്നു സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.2016/2022/Fin 2022-03-1818-03-2022 SFC-A Budget Estimates 2021-22 - Fund for Expansion & Development - Authorization of 2nd installment of Tied Grant to Rural Local Governments (RLGs) under 15th Finance Commission Award - Sanctioned - orders issued. G.O.(Ms)No.41/2022/Fin 2022-03-1818-03-2022 SFC-B കുടുംബാംഗങ്ങളുടെ ആധാർ നമ്പർ രേഖപ്പെടുത്തിയിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് നൽകുവാനുളള കുടിശ്ശിക അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1965/2022/Fin 2022-03-1818-03-2022 Agriculture C CMDRF - The Supplementary grant moved to recoup the amount to Chief Ministers Distress Relief Fund - Transfer credit of funds - Sanctioned - Orders issued. G.O.(Rt)No.1948/2022/Fin 2022-03-1717-03-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - ഫോൺപേ വഴി തുക ട്രാൻസ്ഫർ ചെയ്ത വേളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൌണ്ടിൽ തെറ്റായി നിക്ഷേപിച്ച തുക തിരികെ നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1909/2022/Fin 2022-03-1616-03-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills/ cheques of Contractors/ Supplier/ Accredited agencies of all Departments/ Institutions/ Public Sectors Undertakings for the month of March 2022 - Sanctioned orders - Issued. G.O.(Rt)No.1893/2022/Fin 2022-03-1616-03-2022 Establishment C എസ്റ്റാബ്ലിഷ്മെൻ്റ് - ട്രഷറി വകുപ്പ് - താമരശ്ശേരി ജില്ലാ ട്രഷറി കെട്ടിടത്തിൻ്റെ കൌണ്ടർ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തുന പ്രവർത്തികൾക്കായി പൊതുമരാമത്തു വകുപ്പിൽ നിന്നുളള എസ്റ്റിമേറ്റിന് ഭരണാനുമതിയും ചെലവനുവാദവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1886/2022/Fin 2022-03-1616-03-2022 SFC-A ബജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും പന്ത്രണ്ടാമത്തെ ഗഡു (2022 മാർച്ച്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. G.O.(Rt)No.1894/2022/Fin 2022-03-1616-03-2022 Streamlining Kerala State Financial Enterprises Limited - Opening of TSB (Institution) account for newly opened KSFE branch, Elappully, Palakkad - Sanctioned - orders issued. G.O.(Rt)No.1897/2022/Fin 2022-03-1616-03-2022 Streamlining Kerala State Financial Enterprises Limited - Opening of TSB (Institution) account for newly opened KSFE branch, Enadimangalam branch (Pathanamthitta) - Sanctioned - Orders issued. G.O.(P)No.31/2022/Fin 2022-03-1515-03-2022 Expenditure C കോവിഡ് ബാധിതരാകുന്ന ദിവസ / കരാർ വേതന അടിസ്ഥാനത്തിൽ നിയമിതരായിട്ടുളള ജീവനക്കാർക്ക് പ്രസ്തുത കാലയളവിലെ വേതനം അനുവദിക്കുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.32/2022/Fin 2022-03-1515-03-2022 Industries & PW B Relaxation in Performance Guarantee for the execution of Public Works in the State - Extended - Orders issued. G.O.(P)No.30/2022/Fin 2022-03-1414-03-2022 Industries & PW B Departmental Tender Committee - Acceptance of bids where estimate is prepared in Schedule of Rates prior to the introduction of DSR 2018 - Powers delegated - Orders issued. G.O.(Rt)No.1806/2022/Fin 2022-03-1111-03-2022 Streamlining വിശാല കൊച്ചി വികസന അതോറിറ്റി (ജി സി ഡി എ) - TPA അക്കൌണ്ടിൽ നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1793/2022/Fin 2022-03-1111-03-2022 Establishment B Kerala General Service - Sri.Anilkumar V R, Senior Finance Officer - Leave Travel Concession - Sanctioned - Orders Issued. G.O.(Rt)No.1756/2022/Fin 2022-03-1010-03-2022 Pension A വയനാട് ലാൻഡ് റവന്യൂ വകുപ്പിൽ നിന്നും ഡെപ്യൂട്ടി കളക്ടറായി വിരമിക്കുകയും മരണപ്പെടുകയും ചെയ്ത കെ.എൻ.ബാലകൃഷ്ണൻ നായരുടെ മകൻ ശ്രീ.നിർമ്മലൻ്റെ 19/05/2015 മുതൽ 12/10/2020 വരെയുളള കാലയളവിലെ കുടുംബ പെൻഷൻ കുടിശ്ശിക അനുവദിക്കുന്ന അപേക്ഷ നിരസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1715/2022/Fin 2022-03-0909-03-2022 Establishment C പരേതനായ പോൾ ടി എ യുടെ ജീവകാല പെൻഷൻ കുടിശ്ശിക അനന്തരാവകാശി ആയ ശ്രീ.യുജിൻ പോൾ ന് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1699/2022/Fin 2022-03-0909-03-2022 Streamlining പൊതുഭരണ വകുപ്പ് അക്കൌണ്ട്സ് വിഭാഗം അണ്ടർ സെക്രട്ടറിയെ "2070-00-003-88-Training of Kerala Administrative Service Officer" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1673/2022/Fin 2022-03-0808-03-2022 Budget C Budget Estimates 2021-22 - Demand No. XVII - Education, Sports, Art and Culture - Reappropriation of FUNDS under the Major Head(s) of Account 2205-Art and Culture- Sanctioned- Orders Issued G.O.(Rt)No.1639/2022/Fin 2022-03-0808-03-2022 Streamlining IFMS-SPARK 2.0 - Evaluation of the proposal from NICSI empanelled agencies - Constitution of Technical Committee - Orders issued. G.O.(Rt)No.1641/2022/Fin 2022-03-0808-03-2022 Streamlining Opening of a bank account in the designation of Transport Commissioner for the Scheme for award to the Good Samaritan who save life of victims of fatal accidents, launched by MoRTH - Sanctioned - Orders issued. G.O.(Rt)No.1652/2022/Fin 2022-03-0808-03-2022 Streamlining ANERT - Reallocation of resumed funds from the TP account to the new TSB (Institution) account - Permission Granted - Orders - Issued. G.O.(Rt)No.1656/2022/Fin 2022-03-0808-03-2022 Establishment C അവധി ദിവസങ്ങളിൽ അധിക ജോലി ചെയ്യുന്ന ട്രഷറി ജീവനക്കാർക്ക് ഒരു അവധി ദിവസത്തിന് ഒരു ദിനബത്ത എന്ന നിരക്കിൽ പ്രതിഫലം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യുന്നത് - സംബന്ധിച്ച്. G.O.(Rt)No.1608/2022/Fin 2022-03-0707-03-2022 BDS & GB Bill Discounting System(BDS) - Schedule for the issuance of Letter of Credit of pending bills of contractors for the month of December 2021 - Sanctioned - Orders issued G.O.(P)No.26/2022/Fin 2022-03-0707-03-2022 Industries & PW B Finance Department - Execution of Civil Works - Validity of Administrative Sanction - Clarification - Orders issued G.O.(Rt)No.1620/2022/Fin 2022-03-0707-03-2022 Pension A തൃശ്ശൂർ സി.എം.എസ്.എച്ച്.എസ്.എസ്-ൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച ശ്രീ.ഡേവിഡ് ജോണിന് 01/06/2013 മുതൽ 31/01/2019 വരെയുളള കാലയളവിലെ പെൻഷൻ കുടിശ്ശിക അനുവദിക്കുന്നത് - WP(C)No.27714/2021 കേസിന്മേലുളള ബഹു.കോടതിയുടെ 04-12-2021 തീയതിയിലെ വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.26/2022/Fin 2022-03-0707-03-2022 Industries & PW B Execution of Civil Works - Validity of Administrative Sanction - Clarification - Orders issued. G.O.(Rt)No.1608/2022/Fin 2022-03-0707-03-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of December 2021 - Sanctioned - Orders issued. G.O.(Rt)No.1582/2022/Fin 2022-03-0606-03-2022 Streamlining അടിമാലി ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ ജി.എസ്.റ്റി രജിസ്ട്രേഷനു മാത്രമായി ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Ms)No.37/2022/Fin 2022-03-0505-03-2022 SFC-B കുടുംബാംഗങ്ങളുടെ ആധാർ നമ്പർ രേഖപ്പെടുത്തിയിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് നൽകുവാനുളള കുടിശ്ശിക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1571/2022/Fin 2022-03-0505-03-2022 Budget A Demands for Grants and Detailed Budget Estimates - Opening of new minor head of account - Sanctioned - Orders issued. G.O.(Rt)No.1538/2022/Fin 2022-03-0404-03-2022 Streamlining കുടുംബശ്രീ കൊല്ലം ജില്ലാ മിഷനിലെ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ "4515-00-102-47 Revolving Fund for neighbourhood groups" എന്ന ശീർഷത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി താത്കാലികമായി നിയോഗിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1484/2022/Fin 2022-03-0303-03-2022 SFC-B 2022 ഫെബ്രുവരി മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1487/2022/Fin 2022-03-0303-03-2022 SFC-A Budget Estimates 2021-22 - Fund for Expansion & Development - Authorization of 2nd instalment of Urban Local Government (ULGs) United Basic Grant and Tied Grant to Non-Million Plus Cities under XVth Finance Commission Award - Sanctioned - orders issued. G.O.(Rt)No.1419/2022/Fin 2022-03-0202-03-2022 SFC-B 2022 ഫെബ്രുവരി മാസത്തിലെ ക്ഷേമ നിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.25/2022/Fin 2022-02-2828-02-2022 Pension B Procedure for proper reimbursement of AIS Pension - Orders issued. G.O.(Rt)No.1362/2022/Fin 2022-02-2828-02-2022 Streamlining Finance Department - Treasury - Establishing Point to Point 10 Mbps leased line connectivity for seven new Treasuries - Revised Administrative sanction - Approved - Orders issued. G.O.(Rt)No.1345/2022/Fin 2022-02-2626-02-2022 SFC-A ധനകാര്യ വകുപ്പ് -ബഡ്ജറ്റ് വിഹിതം 2021-22 –റോഡ് – റോഡിതര സംരക്ഷണ ഫണ്ടിന്റെ മൂന്നാം ഗഡു -പ്രാദേശിക സർക്കാരുകൾക്കുള്ള വിഹിതം താല്‍ക്കാലികമായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു G.O.(Rt)No.1330/2022/Fin 2022-02-2626-02-2022 Streamlining Action of the Commissioner, State Goods and Service Tax Department in having opened two bank accounts for GST purpose - Ratified - Orders issued. G.O.(Rt)No.1337/2022/Fin 2022-02-2626-02-2022 Streamlining Central Sports Fund of Kerala Police - Reallocation of resumed amount from TP Account to new TSB (Institution) Account - Orders issued. G.O.(Rt)No.1345/2022/Fin 2022-02-2626-02-2022 SFC-A ബജറ്റ് വിഹിതം 2021-22 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിൻ്റെ മൂന്നാം ഗഡു - പ്രാദേശിക സർക്കാരുകൾക്കുളള വിഹിതം താൽക്കാലികമായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1299/2022/Fin 2022-02-2525-02-2022 Streamlining ജസ്റ്റിസ് കെ.കെ ദിനേശൻ കമ്മീഷൻ്റെ മെമ്പർ സെക്രട്ടറിയെ "2070-105-21-00-34-3" (NP) എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.24/2022/Fin 2022-02-2525-02-2022 Pension B The Kerala Service Rules Part III - Amendment to Note, Ruling & Government Decisions under Rule 59 Part III KSRs - Orders issued. G.O.(Rt)No.1316/2022/Fin 2022-02-2525-02-2022 SFC-A ബജറ്റ് വിഹിതം 2021-22 - വികസന ഫണ്ട് മൂന്നാം ഗഡു അനുവദിച്ചതിൽ ഗുരുവായൂർ, പാലക്കാട് എന്നീ നഗരസഭകളുടെ പൊതു വിഭാഗം ഫണ്ടിൽ നിന്നും ലൈഫ് ഭവന പദ്ധതിയ്ക്കായി കുറവ് ചെയ്ത തുക ഭേതഗതി ചെയ്ത ഉത്തരവാകുന്നു. G.O.(Rt)No.1260/2022/Fin 2022-02-2424-02-2022 Streamlining കാട്ടിലങ്ങാടി സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ ബന്ധപ്പെട്ട കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറെ "2202-03-104-99-00-01-01 Permanent, 2202-03-104-99-00-02-05 Guest" എന്നീ ശീർഷകങ്ങളുടെ ടി കോളേജിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.23/2022/Fin 2022-02-2424-02-2022 Expenditure B Financial powers of Engineering Departments - Delegation of Chief Engineer (Road Maintenance) - enhanced orders issued. G.O.(Rt)No.1249/2022/Fin 2022-02-2323-02-2022 Streamlining Opening of a new non interest bearing Special Treasury Savings Bank account in the designation of the Director, Kerala Youth Leadership Academy with the Sub Treasury, Vikas Bhavan for receiving Non Plan funds - Sanctioned - Orders issued. G.O.(P)No.22/2022/Fin 2022-02-2323-02-2022 Pay Reserch Unit (PRU) 01/01/2010 മുതൽ 01/01/2017 വരെയുളള ക്ഷാമബത്ത കുടിശ്ശിക പ്രോവിഡൻ്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവാകുന്നു. G.O.(Ms)No.35/2022/Fin 2022-02-2323-02-2022 SFC-B പുതിയ അപേക്ഷകരുടെ മസ്റ്ററിംഗിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മസ്റ്ററിംഗ് ഡിവൈസ് വാങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1248/2022/Fin 2022-02-2323-02-2022 Funds 1 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - Q.R. കോഡ് തെറ്റിയ മൂലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അക്കൌണ്ടിൽ തെറ്റായി നിക്ഷേപിച്ച തുക തിരികെ നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1220/2022/Fin 2022-02-2222-02-2022 Streamlining ആന്തൂർ നഗരസഭയ്ക്ക് സെൻട്രൽ പ്രോവിഡൻ്റ് ഫണ്ട് ചട്ടം അനുശാസിക്കുന്ന പ്രകാരം സെൻട്രൽ പ്രോവിഡൻ്റ് ഫണ്ട് സംബന്ധമായ തുകകൾ നിക്ഷേപിക്കുന്നതിനായി ട്രഷറി സേവിംഗ്സ് ബാങ്ക് (ഇൻസ്റ്റിറ്റ്യൂഷൻ) അക്കൌണ്ട് നഗരസഭാ സെക്രട്ടറിയുടെ പേരിൽ തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1212/2022/Fin 2022-02-2222-02-2022 Establishment D കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് - കാസർഗോഡ് ഗവൺമെൻ്റ് കോളേജിലെ അറ്റൻഡർ - പരേതയായ പുഷ്പലത.എ-യുടെ 109967105, 101268397 നമ്പർ എസ്.എൽ.ഐ പോളിസികളുടെ ക്ലെയിം - സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് ചട്ടം 20.2-ൽ ഇളവ് നൽകി - പോളിസികളുടെ അർഹമായ ആനുകൂല്യം അനുവദിയ്ക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1195/2022/Fin 2022-02-2121-02-2022 Streamlining നോൺ പ്ലാൻ ഫണ്ടുകൾ സ്വീകരിക്കുന്നതിനായി MSEFC ചെയർപേഴ്സൻ്റെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് വികാസ് ഭവൻ ട്രഷറിയിൽ തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.1145/2022/Fin 2022-02-1919-02-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവ് - പുറപ്പെടുവിക്കുന്നു. G.O.(Rt)No.1156/2022/Fin 2022-02-1919-02-2022 Streamlining Opening of a bank account in the name of Project Director, Kerala Solid Waste Management Project for online services and subscriptions in my Scheduled bank - Sanctioned - Orders issued. G.O.(Rt)No.1134/2022/Fin 2022-02-1818-02-2022 Pension B പതിനൊന്നാം പെൻഷൻ പരിഷ്കരണ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പത്താം പെൻഷൻ പരിഷ്കരണം അനുവദിച്ചതിലൂടെ ശ്രീമതി.എസ്.സുബൈദാ ബീവിയ്ക്ക് പെൻഷൻ ഇനത്തിൽ തെറ്റായി നൽകിയ തുക തിരികെ ഈടാക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.21/2022/Fin 2022-02-1818-02-2022 PRC D Revision of pay & allowances of University Employees of the State - Recommendations of the Eleventh Pay Revision Commission - Implementation - Orders issued. G.O.(P)No.20/2022/Fin 2022-02-1717-02-2022 PRC A ധനകാര്യ വകുപ്പ് - 2014 ശമ്പളപരിഷ്കരണം - സീനിയർ / സെലക്ഷൻ ഗ്രേഡുകൾ ലഭിക്കുന്നതിനു മുമ്പ് HM ആയി പ്രൊമോഷൻ ലഭിച്ചിട്ടുളള പ്രൈമറി / സെക്കൻ്ററി സ്കൂൾ അധ്യാപകർക്ക് നോഷണൽ ഗ്രേഡ് അനുവദിച്ചുകൊണ്ടുളള 10/06/2019 ലെ ജി.ഒ.(പി) നം.66/2019/ഫിൻ സർക്കാർ ഉത്തരവിന് ഭേദഗതി വരുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.1094/2022/Fin 2022-02-1616-02-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills / Cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings for the month of February 2022 - Sanctioned orders - issued. G.O.(Ms)No.32/2022/Fin 2022-02-1616-02-2022 Secret Section Company constituted for disbursement of Social Security Pension - Conversion of capital to grant - Orders issued. GO(P) No 17/2022/Fin 2022-02-1515-02-2022 Rules B Period of Special Casual Leave-Clarification regarding accrual of earned leave-Orders Issued GO(Rt) No.1045/2022/Fin 2022-02-1515-02-2022 IT-Software Online leave application processing and online CTC/RTC submission to the Accountant General Office for Leave in the case of Gazetted employees - Committee constituted to study and advise on a common structure to define Leave approving authority in various departments - Approved - orders issued. GO(Rt) No.1053/2022/Fin 2022-02-1515-02-2022 Streamlining റാന്നി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപം നമ്പർ 65 - TP അക്കൌണ്ടിൽ നിന്നും 31-03-2021 ൽ റെസ്യും ചെയ്ത തുക തിരികെ അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.1074/2022/Fin 2022-02-1515-02-2022 Streamlining തിരുവനന്തപുരം ജില്ലാ ശുചിത്വ മിഷൻ - എസ് ടി എസ് ബി അക്കൌണ്ടിൽ നിന്നും 31.03.2021 ൽ സർക്കാർ പിൻവലിച്ച തുകയിൽ തിരികെ നല്കാൻ അവശേഷിക്കുന്ന തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No.18/2022/Fin 2022-02-1515-02-2022 Pension B Special Care Allowance to Pro-rata pensioners - Orders issued. G.O.(Rt)No.1019/2022/Fin 2022-02-1414-02-2022 Pension A Pension and other pensionary benefits to Sri.Roy P Thomas (IFS), Deputy Conservator of Forests (Rtd) - Modified - Orders issued. GO(Rt) No.952/2022/Fin 2022-02-1111-02-2022 Streamlining Integrated Financial Management System (IFMS) - Mahatma Gandhi University (MG University) - Utilization and Monitoring of Plan Fund - Linking of various PSTSB accounts in a multilevel fund transferring system - Sanction - Accorded - Orders - Issued. GO(Rt) No.947/2022/Fin 2022-02-1111-02-2022 Establishment D ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് സ്കീം - നെടുമങ്ങാട് കുടുംബകോടതിയിൽ സീനിയർ ക്ലാർക്ക് ആയി ജോലി ചെയ്ത് വരവെ 29/01/2019 ന് മരണപ്പെട്ട ഗോപകുമാർ.എസ് ൻ്റെ ഇൻഷുറൻസ് ക്ലെയിം തുക നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No.15/2022/Fin 2022-02-1010-02-2022 Provident Fund കേരള സംസ്ഥാന സർക്കാർ പ്രോവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകയ്ക്ക് 2022 ജനുവരി 1 മുതൽ മാർച്ച് 31 വരെയുളള പലിശ നിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No.14/2022/Fin 2022-02-0808-02-2022 Streamlining Electronic Ledger Account Monitoring System (eLAMS) - Extension to Financial Year 2021-22 - Orders issued. GO(Rt) No.847/2022/Fin 2022-02-0808-02-2022 Streamlining Finance Department - IFMS - Procurement of IT equipments - Setting up of Near Disaster Recovery site at State Data Centre 1 - Administrative sanction - Orders issued. GO(Rt) No.848/2022/Fin 2022-02-0808-02-2022 Streamlining ഇടുക്കി ജില്ലയിൽ ദേശീയപാത അതോറിറ്റി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയതായി രൂപീകരിച്ച എൽ.എ ഓഫീസിലെ ജീവനക്കാരുടെ ശമ്പളവും മറ്റു അലവൻസുകളും മാറുന്നതിന് ഇടുക്കി സ്പെഷ്യൽ തഹസീൽദാർ എൽ എ (NH)-നെ 2053-00-094-57 എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.822/2022/Fin 2022-02-0707-02-2022 Streamlining സമഗ്രശിക്ഷാ കേരളത്തിനു കീഴിലെ STARS (Strengthening Teaching Learning and result for States) പദ്ധതിക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയെ ടി പദ്ധതിയുമായി ബന്ധപ്പെട്ട ശീർഷകങ്ങളുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.794/2022/Fin 2022-02-0707-02-2022 Pension B പ്രൊഫ.എ.കെ.അബ്ദുൽ റഹിമാൻ ഫയൽ ചെയ്ത OA(Ekm)1978/2021 ഹർജിയിലെ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ 13-01-2022-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.773/2022/Fin 2022-02-0707-02-2022 Pension B കോവിഡ്-19 മഹാമാരി മൂലം സംജാതമായ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന സർവീസ് പെൻഷൻകാരുടെ / കുടുംബപെൻഷൻകാരുടെ മസ്റ്ററിംഗ് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.758/2022/Fin 2022-02-0505-02-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of November 2021- Sanctioned - Orders issued. GO(Rt) No.717/2022/Fin 2022-02-0505-02-2022 SFC-A ബഡ്ജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും പതിനൊന്നാം ഗഡു (2022 ഫെബ്രുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. GO(Rt) No.719/2022/Fin 2022-02-0505-02-2022 SFC-A ബഡ്ജറ്റ് വിഹിതം 2021-22 - പ്രാദേശിക സർക്കാരുകൾക്ക് 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിൽ അനുവദിച്ചതിൽ ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാൻ കഴിയാതിരുന്ന തുക - തനത് വർഷം അപേക്ഷ സമർപ്പിച്ച പ്രാദേശിക സർക്കാരുകൾക്ക് പുന:രനുവദിച്ച് ഉത്തരവാകുന്നു. GO(Rt) No.715/2022/Fin 2022-02-0505-02-2022 Pension B ഫിഷറീസ് വകുപ്പിൽ നിന്നും ഹെഡ് ക്ലർക്ക് തസ്തികയിൽ വിരമിച്ച ശ്രീ.സുകുമാരന് CLR സേവനകാലയളവ് കൂടി കണക്കാക്കുമ്പോൾ അനുവദിക്കുന്ന പെൻഷൻ കുടിശ്ശികയ്ക്ക് പലിശ അനുവദിച്ച് ബഹു.സുപ്രീം കോടതിയുടെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No.13/2022/Fin 2022-02-0404-02-2022 Establishment D കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ജീവനക്കാര്യം - കണ്ണൂർ മുൻസിപ്പൽ ഓഡിറ്റ് കാര്യാലയത്തിൻ്റെ പേര് കണ്ണൂർ കോർപ്പറേഷൻ ഓഡിറ്റ് എന്ന് മാറ്റം വരുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(Rt)No.706/2022/Fin 2022-02-0404-02-2022 Streamlining Energy Management Centre - Closure of existing TP account and opening of a new STSB account - permission granted - Orders issued. GO(Rt) No.677/2022/Fin 2022-02-0303-02-2022 Streamlining സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഓഫീസിലെ ജീവനക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും മാറുന്നതിനായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെ 2053-094-36-Special Staff for Acquisition of Land for Semi High Speed Railways (SILVER LINE) Project (NV) എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Ms) No.23/2022/Fin 2022-02-0303-02-2022 PU A Finance Department - Appointing Kerala Financial Corporation as the agent of the State Government, under Section 25 1(e) of State Financial Corporations (SFCs) Act 1951, for providing financial assistance up to Rupees 50 Crore to Industrial Concerns - Orders issued. GO(Rt) No.632/2022/Fin 2022-02-0202-02-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.കോഴിക്കോട് എം.എ.സി.റ്റി യുടെ ഒ.പി.(എം.വി) 545/18 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.630/2022/Fin 2022-02-0202-02-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ഇൻഷുറൻസ് ക്ലെയിമുകൾ - ബഹു.തൃശ്ശൂർ എം.എ.സി.റ്റി യുടെ ഒ.പി (എം.വി) 90/13 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Ms) No.21/2022/(11)/Fin 2022-02-0202-02-2022 PR ARC Pay Revision 2019 - Printing Department - Deletion of Special Allowance to the workers with LPT Diploma in Printing Technology - Orders issued. GO(P) No.10/2022/Fin 2022-02-0101-02-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക - പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കിയ നിരക്ക് ഒടുക്കുന്നതിനുളള സമയപരിധി 31/03/2022 വരെ ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No. 10/2022/Fin 2022-02-0101-02-2022 Establishment D കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് – സ്റ്റേറ്റ് ലൈഫ് ഇൻസുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രിമിയം തുക, പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കിയ നിരക്കിൽ ഉടുക്കുന്നതിനുള്ള സമയപരിധി 31.03.200 വരെ ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു GO(P) No.11/2022/Fin 2022-02-0101-02-2022 Planning A Fiscal consolidation roadmap recommended by the 15th Finance Commission - Amendment of Kerala Fiscal Responsibility Act 2003 - Orders issued. GO(P)No.9/2022/Fin 2022-01-2525-01-2022 Establishment D ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ് ഇൻഷ്വറൻസ് പദ്ധതി - 2022 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.588/2022/Fin 2022-01-2525-01-2022 SFC-B 2022 ജനുവരി മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.543/2022/Fin 2022-01-2525-01-2022 Streamlining കിലയ്ക്ക് പദ്ധതിയേതര ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി കില ഡയറക്ടർ ജനറലിൻ്റെ പേരിൽ ഒരു സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.505/2022/Fin 2022-01-2222-01-2022 Streamlining Kerala State Financial Enterprises Limited - Opening of TSB (Institution) account for newly opened KSFE branch - Sanctioned - Orders issued. GO(Ms) No.12/2022/Fin 2022-01-2222-01-2022 Administration B ഓഫീസ് അറ്റൻഡൻ്റ് തസ്തികയുടെ അംഗബലം പുനർ നിർണ്ണയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Ms) No.13/2022/Fin 2022-01-2222-01-2022 Administration B അറ്റൻ്റർ തസ്തികയിലെ അംഗബലം പുനർ നിർണ്ണയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.499/2022/Fin 2022-01-2121-01-2022 SFC-B 2022 ജനുവരി മാസത്തിലെ ക്ഷേമ നിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.472/2022/Fin 2022-01-2020-01-2022 SFC-A Budget Estimates 2021-22 -Fund for Expansion & Development - Authorization of 2nd installment of untied Basic Grant to Rural Local Government (RLGs) under 15th Finance Commission Award m- Sanctioned - orders issued. GO(Rt) No.476/2022/Fin 2022-01-2020-01-2022 Streamlining പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിനു കീഴിലെ 24 ഓഫീസുകളിൽ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസർമാരെ നിയോഗിച്ച് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.478/2022/Fin 2022-01-2020-01-2022 Streamlining Opening of joint TSB (Institution) account in the name of Chief Executive Officer, CSSMMC-LSGI Secretary and Convenor / Custodian of CSMMC - Village Officer / Head Master for depositing Corpus fund as well as interest earned from Fixed Deposit and user fee from MPCS - Sanctioned - Orders issued. G.O.(P)No.8/2022/Fin 2022-01-1919-01-2022 Pension B കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും പെൻഷൻ ഫണ്ട് രൂപീകരിക്കുന്നത് സംബന്ധിച്ച് - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. GO(Ms) No.10/2022/Fin 2022-01-1919-01-2022 Administration B ഓഫീസ് അറ്റൻഡൻ്റ് തസ്തികകൾ അറ്റൻ്റർ തസ്തികയായി പരിവർത്തനം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.470/2022/Fin 2022-01-1919-01-2022 PRISM പെൻഷണർ ഇൻഫർമേഷൻ സിസ്റ്റം (PRISM) - ഭാരതീയ ചികിത്സാ വകുപ്പിലെ ജീവനക്കാരുടെ പെൻഷൻ അപേക്ഷകൾ പ്രിസം മുഖേന പരിശോധിച്ച് തീർപ്പാക്കുന്നതിനായി സ്വീകർത്തിത അധികാരി (Receiving Authority), പെൻഷൻ അനുവദിക്കുന്ന അധികാരി (Pension Sanctioning Authority) എന്നിങ്ങനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.438/2022/Fin 2022-01-1818-01-2022 Streamlining ആർക്കൈവ്സ് വകുപ്പിൻ്റെ കീഴിൽ വരുന്ന ഇടുക്കി ജില്ലാ ഹെറിറ്റേജ് സെൻ്ററിലെ സൂപ്രണ്ടിനെ ഇടുക്കി ജില്ലാ ഹെറിറ്റേജ് സെൻ്ററിലെ സൂപ്രണ്ടിനെ ഇടുക്കി ജില്ലാ ഹെറിറ്റേജ് സെൻ്ററിൻ്റെ എസ്റ്റാബ്ലിഷ്മെൻ്റ് പ്രവർത്തനങ്ങൾക്കായി വിവിധ ശീർഷകങ്ങളുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No.7/2022/Fin 2022-01-1717-01-2022 Industries & PW B Execution of Public Works through Government Accredited Agencies -Guidelines for Selection and Execution - Awarding Works as Non-PMC - Modification - Orders issued. GO(Rt) No.374/2022/Fin 2022-01-1717-01-2022 PRISM പെൻഷണർ ഇൻഫർമേഷൻ സിസ്റ്റം (PRISM) - പൊതുവിദ്യാഭ്യാസ (തൊഴിലധിഷ്ഠിത ഹയർസെക്കണ്ടറി വിഭാഗം) വകുപ്പിലെ ജീവനക്കാരുടെ പെൻഷൻ അപേക്ഷകൾ പ്രിസം മുഖേന പരിശോധിച്ച് തീർപ്പാക്കുന്നതിനായി വിവിധ തസ്തികകളിലുളള ഉദ്യോഗസ്ഥരെ സ്വീകർത്തിത അധികാരി (Receiving Authority), പെൻഷൻ അനുവദിക്കുന്ന അധികാരി (Pension Sanctioning Authority) എന്നിങ്ങനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.336/2022/Fin 2022-01-1515-01-2022 BDS & GB Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings for the month of January 2022 - Sanctioned orders - Issued. G.O.(Ms)No.07/2022/Fin 2022-01-1515-01-2022 PRC D നഗരസഭ / മുനിസിപ്പൽ കോർപ്പറേഷൻ കണ്ടിജൻ്റ് വിഭാഗം ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം - അലവൻസുകളുടെ പ്രാബല്യ തീയതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.310/2022/Fin 2022-01-1414-01-2022 Administration C ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് - ഡയറക്ടറുടെ നിയമനം 17-01-2022 മുതൽ 3 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.283/2022/Fin 2022-01-1313-01-2022 Streamlining സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്പെഷ്യൽ തഹസീൽദാർ ഓഫീസുകളിലെ എൽ.എ സ്പെഷ്യൽ തഹസീൽദാർമാരെ 2053-094-36-Special Staff for Acquisition of Land for Semi High Speed Railways (Silver Line) Project (NV) എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാരായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No.6/2022/Fin 2022-01-1313-01-2022 Streamlining വ്യക്തിഗത ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളിലെ പ്രതിദിന ഓൺലൈൻ ഇടപാടു നടത്താവുന്ന തുകയുടെ പരിധി 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി ഉത്തരവ് - പുറപ്പെടുവിക്കുന്നു. GO(P) No.5/2022/Fin 2022-01-1212-01-2022 Pension B Revision of Pension and Retirement benefits of teachers coming under UGC/AICTE/MES Scheme - Further Clarification - Orders issued. GO(Rt) No.234/2022/Fin 2022-01-1212-01-2022 Streamlining Kerala State Financial Enterprises Limited - Opening of TSB (Institution) account for newly opened KSFE branches - Sanctioned - Orders issued. GO(Rt) No.254/2022/Fin 2022-01-1212-01-2022 SFC-B സാമൂഹ്യ സുരക്ഷാ പെൻഷൻ - 2021 മെയ് മുതൽ 2021 ഒക്ടോബർ വരെയുളള മാസങ്ങളിലെ പെൻഷൻ വിതരണം - പ്രാഥമിക കാർഷിക / മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുളള ഇൻസെൻ്റീവ് തുക അനുവദിച്ച് ഉത്തരവാകുന്നു. GO(Rt) No.250/2022/Fin 2022-01-1212-01-2022 Pension B നവംബർ 2008 മുതൽ ഏപ്രിൽ 2021 വരെ ശ്രീമതി.സുകുമാരി.എസ്, പി.പി.ഒ നമ്പർ 80125601 മുഖേന അനർഹമായി വാങ്ങികൊണ്ടിരുന്ന കുടുംബ പെൻഷൻ നിർത്തലാക്കാനും, പ്രസ്തുത തുക പി.പി.ഒ നമ്പർ 112182564 മുഖേന ടിയാരിക്ക് ലഭിക്കുന്ന സർവീസ് പെൻഷനിൽ നിന്നും പ്രതിമാസം 1000/- രൂപ വീതം കുറവ് ചെയ്ത് ഈടാക്കുന്നതിന് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.228/2022/Fin 2022-01-1212-01-2022 Administration C ദേശീയ സമ്പാദ്യ പദ്ധതി ഏജൻ്റുമാരുടെ 2021 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അധിക സേവനത്തിനുളള പ്രതിഫലം വിതരണം ചെയ്യുന്നതിന് ജില്ലകൾക്കുളള ഫണ്ട് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.193/2022/Fin 2022-01-1111-01-2022 PU A Kerala Financial Corporation - Appointment of Sri.Sanjay.M Kaul, IAS (KL 2001) as Chairman & Managing Director - Sanctioned - Order issued. GO(Rt) No.145/2022/Fin 2022-01-0707-01-2022 BDS & GB Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of October 2021 - Sanctioned - Orders issued. GO(Ms) No.4/2022/Fin 2022-01-0707-01-2022 Streamlining Integrated Financial Management System - Implementation of online leave and RTC / CTC generation module in SPARK facility extended for Gazetted Officers in Lotteries and State GST Departments - Approved - Orders Issued. GO(Rt) No.130/2022/Fin 2022-01-0707-01-2022 Streamlining Opening of a zero balance bank account in any nationalized bank in the name of the Chief Judicial Magistrate, Alappuzha for GST purpose - Sanctioned - Orders issued. GO(Rt) No.90/2022/Fin 2022-01-0606-01-2022 Pension A Pension and other pensionary benefits to Sri.Renjan A (IFS), Deputy Conservator of Forest (Rtd.) - Sanctioned - Orders issued. GO(Rt) No.97/2022/Fin 2022-01-0606-01-2022 Pension A Pension and other pensionary benefits to Sri.Rathish D (IFS), Divisional Forest Officer (Rtd.) - Sanctioned - Orders issued. G.O.(Rt)No.96/2022/Fin 2022-01-0606-01-2022 Establishment D ഡെപ്യൂട്ടി ഡയറക്ടറായ ശ്രീമതി.ബീന.എസ്.ൻ്റെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.68/2022/Fin 2022-01-0404-01-2022 Streamlining Declaration of Under Secretary (Accounts), Finance Department as the Drawing & Disbursing Officer for the Head of account 7610-00-800-89 "Advance payment to the insurance company towards implementation of MEDISEP" - Sanctioned - Orders issued. GO(Ms) No.3/2022/Fin 2022-01-0404-01-2022 Secret Section ഗവൺമെന്റ് സെക്രട്ടറിതലം മുതലുള്ള അഖിലേന്ത്യ സർവ്വീസ് ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനുള്ള തുക - ഔദ്യോഗിക വസതിയിലെ ടെലിഫോൺ, മൊബൈൽ ഫോൺ, ബ്രോഡ് ബാന്റ് എന്നീ ഇനങ്ങളിലെ ചെലവുകളുടെ നിലവിലെ സംയുക്ത പരിധി അഖിലേന്ത്യ സർവ്വീസിലെ ഐ.പി.എസ്., ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്കും അനുവദിച്ചതിൽ സ്പഷ്ടീകരണം വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(Rt) No.32/2022/Fin 2022-01-0303-01-2022 Streamlining Integrated Financial Management System (IFMS) - Kerala Rural Water Supply Sanitation Agency - Utilization and Monitoring of Plan Fund - Linking of various PSTSB accounts in a multilevel fund transferring system - Sanction - Accorded - Orders - Issued. GO(Rt) No.45/2022/Fin 2022-01-0303-01-2022 Streamlining East Eleri Service Co-operative Bank Ltd No.8632 - Reallocation of resumed funds from the TP account to the new TSB (Institution) account - Permission Granted - Orders Issued. G.O.(Rt)No.43/2022/Fin 2022-01-0303-01-2022 Establishment D ഡെപ്യൂട്ടി ഡയറക്ടറായ ശ്രീ.ശശിഭൂഷൺ.ഇ-യുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No.1/2022/Fin 2022-01-0101-01-2022 Health Insurance Medical Insurance Schemes to State Government Employees and Pensioners - MEDISEP - Implementation through Oriental Insurance Company Ltd. (OICL) - Approved - Orders issued. GO(Rt) No.22/2022/Fin 2022-01-0101-01-2022 SFC-A ബഡ്ജറ്റ് വിഹിതം 2021-22 - വികസനവും അഭിവൃദ്ധിയും - വികസനാവശ്യത്തിനുളള ഫണ്ടിൻ്റെ മൂന്നാം ഗഡു പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No.2/2022/Fin 2022-01-0101-01-2022 Industries & PW B Selection and Accreditation of Agencies for execution of Public Works - Extension of the period of Accreditation - Sanctioned - Orders issued. CONNECT WITH US     info.fin@kerala.gov.in സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ്, സർക്കാർ സെക്രട്ടേറിയറ്റ് സ്റ്റാച്യു, തിരുവനന്തപുരം കേരളം - 695001. ഐടി-സോഫ്റ്റ്‌വെയർ ധനകാര്യ ഐടി -സോഫ്റ്റ്‌വെയർ ഡിവിഷൻ, വന്ദനം,ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം കേരളം - 695001 തുടക്കം ഡിപ്പാർട്ട്മെന്റ് ഡയറക്ടറി ധനകാര്യ മന്ത്രി സംസ്ഥാന ബജറ്റ് കിഫ്‌ബി ധനകാര്യ പരിശോധന സി റ്റി ഫ് ‌എം ഡൗൺലോഡുകൾ ഉത്തരവുകൾ പരിപത്രങ്ങൾ ഫോമുകൾ പ്രസിദ്ധീകരണങ്ങൾ അറിയിപ്പുകൾ ടെൻഡർ അറിയിപ്പുകൾ നിരാകരണം :“ അപ്ഡേറ്റ് ചെയ്തതും കൃത്യവും കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട് . പിശകുകൾ, എന്തെങ്കിലും ഉണ്ടെങ്കിൽ, ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴെല്ലാം അത് പരിഹരിക്കപ്പെടും. പക്ഷേ, വെബ്‌സൈറ്റിലെ മെറ്റീരിയലിന്റെ കൃത്യതയ്‌ക്ക് ഏത് തരത്തിലുള്ള ഉത്തരവാദിത്തവും ബാധ്യതയും വകുപ്പ് സ്വീകരിക്കില്ല. ഇക്കാര്യത്തിൽ, ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം താൽപ്പര്യങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നോ വ്യക്തിയിൽ നിന്നോ ഉള്ള വസ്തുതകളുടെ കൃത്യത എന്നിവ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.." Powered by IT Software Division - Finance Department Govt. of Kerala  ',r.childNodes[0].getAttribute('href')}function o(e,t,r,n){for(r='',n='0x'+e.substr(t,2)|0,t+=2;t-1&&(a.href='mailto:'+o(a.href,t+l.length))}catch(e){}for(c=e.querySelectorAll('.__cf_email__'),n=0;n
ആഥന്‍സിലെ ജനാധിപത്യത്തിന്റെ യോഗം ചേരുന്ന ഉയര്‍ന്ന ഒരു സ്ഥലമായിരുന്നു അരെയോപാഗസ്സ്. ജനാധിപത്യത്തിന്റെ കോടതിയിലും അതിന്റെ നടത്തിപ്പിന്റെ വേദിയിലും പൗലോസ് ചെല്ലുമ്പോള്‍ കണ്ടതു ധാരാളം വിഗ്രഹ ങ്ങളാണ്. അവിടെ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും സ്റ്റോയിക് എപ്പിക്കൂറിയന്‍ ചിന്തകരുണ്ടായിരുന്നു എന്നു വ്യക്തമാണ്. അവരോടാണ് പൗലോസ് പ്രസംഗി ക്കുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും. പുതിയ കാര്യങ്ങളില്‍ താത്പര്യമുള്ള വരാണ് വിവാദക്കാര്‍. പല സംസ്‌ക്കാരങ്ങളുടെയും മതങ്ങളുടെയും മധ്യത്തില്‍ ജീവിക്കുന്ന ക്രൈസ്തവസമൂഹം വളരെ ശ്രദ്ധിക്കേണ്ട ഒരു പ്രസംഗമാണ് നടപടി പുസ്തകത്തില്‍ (17) പറയുന്നത്. ആ പ്രസംഗാവസാനം അരയൊപാഗസ്സിലെ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പൗലോസിനോട് കൂടിച്ചേര്‍ന്നത്. അതില്‍ ഒരു പേരാണ് അരയോപാഗസ്സുകാരന്‍ ഡയനീഷ്യസ്. ഈ പേരില്‍ പുസ്തകങ്ങള്‍ എഴുതിയ വ്യക്തി യവന ചിന്തയേയും ക്രൈസ്തവചിന്തയേയും ബന്ധിപ്പിക്കുന്നു. എഴുത്തുകാരന്‍ നെയോ-പ്ലേറ്റോണിക് ചിന്തകനായിരുന്ന പ്രൊക്കുളസിനെ നിരന്തരം ഉദ്ധരിക്കുന്നവനും. ഈ പേര് സഭാചരിത്രത്തില്‍ വളരെ പ്രസിദ്ധമാണ്. പല ഗ്രന്ഥങ്ങളും ഈ പേരിലുണ്ട്. ഈ പ്ലേറ്റോണിക് ചിന്തയുമായി നല്ല പരിചയമുള്ള ഈ വ്യക്തി അഞ്ചാം നൂറ്റാണ്ടില്‍ സിറിയയില്‍ ജീവിച്ച ക്രൈസ്തവനായ, സന്യാസിയാണ് എന്നു കുരുതുന്നു. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരു വെളിപ്പെടുത്തുന്നില്ല. പൗലോസിനെ അനുകരിക്കുന്ന ഒരു ചിന്തകനാണ്. പൗലോസ് അരയോപാഗസ്സില്‍ കണ്ടതു അജ്ഞാതദേവന്റെ ബലിപീഠമാണ്. ആ ബലിപീഠവും അവരുടെ വിശ്വാസവും ദൈവീകതയിലേക്കുള്ള ആദ്യ പടിയായി പൗലോസ് വ്യാഖ്യാനിക്കുന്നു. എല്ലാ ദേശങ്ങളും ദൈവത്തെ അറിഞ്ഞു. പക്ഷെ യഹൂദരൊഴികെ എല്ലാവരും വിഡ്ഢികളായി മാറി എന്ന് പൗലോസ് കരുതുന്നു. അവരുടെ ദൈവിക അറിവിന്റെ ആരംഭത്തിന്റെ വ്യക്തമായ സൂചനയായി ഈ ബലിപീഠത്തെ കാണുന്നു. ആഥന്‍ സും ജറുസലേമുമായി എന്തു ബന്ധമെന്ന് തെര്‍ത്തുല്യന്‍ ചോദിച്ചതിന്റെ മറുപടിയാണ് പൗലോസിന്റെ പ്രസംഗം. പൗലോസ് ആ നാട്ടുകാരെ ഉദ്ധരിക്കുന്ന പ്രസംഗത്തില്‍ നാം "അവിടുന്നില്‍ ജീവിക്കുന്നു, ചരിക്കുന്നു, നിലനില്‍ക്കുന്നു" എന്ന പൗലോസിന്റെ പ്ര യോഗം പിത്തഗോറസിന്റെയാ ണ്. അതുതന്നെ പ്ലേറ്റോയും എപ്പിത്തേറ്റസും പറഞ്ഞിട്ടുണ്ട്. "നാം അവിടുത്തെ സന്താനങ്ങളാണ്" എന്നു നിങ്ങളുടെ കവികള്‍ പറഞ്ഞിരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. ഈ ഉദ്ധരണിയുടെ കവി ആറാത്തൂ സ് ആണ്. "മനുഷ്യന്റെ ഭാവനയും ശില്പവിദ്യയും ചേര്‍ന്ന സ്വര്‍ണ്ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്നു വിചാരിക്കരുത്." എ ന്നതു യൂറിപിഡിസിന്റെ വാക്കുകളാണ്, അതുസ്വേനോയും പറഞ്ഞിട്ടുണ്ട്. ആഥന്‍സുകാരുടെ മതപര വും കാവ്യാത്മകതയും താത്വികവുമായ പദപ്രയോഗങ്ങളും വ്യക്തികളെയും പൗലോസ് ഉദ്ധരിക്കുന്നു. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പൗലോസ് അവരുടെ പുരാണ വിശ്വാസത്തെ സൂചിപ്പിക്കുകയും അവരുടെ വിശ്വാസത്തിന്റെ ആരംഭ അടിസ്ഥാനമായി അതു അംഗീകരിക്കുകയും ചെയ്യുന്നു. ഉത്ഥാനത്തിന്റെ കാര്യത്തിലാണ് പൗലോസിന്റെ പ്രസംഗം അസ്വീകാര്യമായി മാറിയത്. അഞ്ചാം നൂറ്റാണ്ടിലെ സന്യാസി അരെയോപാഗസ്സിലെ ഡയനീഷ്യസിന്റെ തൂലികാനാമത്തില്‍ എഴുതുമ്പോള്‍ അവിടെ നെയോ-പ്ലെറ്റോണിക് അക്കാദമിയുണ്ട്. അതിന്റെ മുഖ്യ താത്വികന്‍ പ്രൊക്കുളസ് ആയിരുന്നു. അദ്ദേഹം പ്ലേറ്റോയുടെ വ്യാഖ്യാതാവായിരുന്നു. ഈ സിറിയന്‍ സന്ന്യാസി സുറിയാനി സംസ്‌കാരത്തില്‍ പൗലോസിനെ അനുകരിച്ച ക്രൈസ്തവനും നെയോ-പ്ലെറ്റോണിക് ചിന്തകനുമായിരുന്നു. ബല്‍ത്താസ്സര്‍ എഴുതി: 'ഡയനീഷ്യസ് ഒന്നും കടമെടുത്തിട്ടില്ല, കാരണം അതിന്റെ ഉടമസ്ഥന്‍ തന്നെ കടമെടുത്തതു തിരിച്ചുകൊടുക്കുകയായിരുന്നു.' പൗലോസിനെ അനുകരിച്ച ഈ അജ്ഞാത എഴുത്തുകാരന്‍ പേഗന്‍ തത്ത്വജ്ഞാനത്തെ ക്രിസ്തുവിലുള്ള വെളിപാടുമായി ബന്ധിക്കുകയായിരുന്നു. ക്രിസ്തുവിനെ സ്വീകരിക്കുമ്പോള്‍ പ്ലേറ്റോയെയും പ്രൊക്കുളസിനെയും ഉപേക്ഷിക്കേണ്ടതില്ല എന്നു വ്യക്തം. ഗ്രീക്കു തത്ത്വചിന്ത ദൈവികത അറിയുന്നതില്‍ ശരിയായ പാതയിലായിരുന്നു എന്നതാണ് പ്രധാനം. ഗ്രീക്കു ചിന്തയില്‍ പ്രത്യേകിച്ചും നെയോ പ്ലെറ്റോണിക് ചിന്തയില്‍ ദൈവം എല്ലാത്തരം പറച്ചിലിനും എല്ലാ നിഷേധങ്ങള്‍ക്കും അതീതനുമാണ്. "ഞാനല്ല ക്രിസ്തു എന്നില്‍ ജീവിക്കുന്നു" (ഗല. 2:20) എന്ന പൗലോസിന്റെ വാക്കുകള്‍ നിഷേധത്തിന്റെയുമാണ്. ലോകത്തിലുള്ള എല്ലാം ദൈവത്തില്‍ നിഷേധിക്കുന്നു. ഇതു ദൈവകാര്യത്തില്‍ മാത്രമല്ല, മനുഷ്യന്റെ കാര്യത്തിലും. അഗാധമായ ഇരുട്ടില്‍ മനുഷ്യനെ അറിയുന്നതു ദൈവത്തെ അറിയലാണ്. ക്രിസ്തുവില്‍ ജീവിക്കുമ്പോള്‍ സ്വന്തം അഹം ഇല്ലാതാകുന്നു. പക്ഷെ, സുബോധം പോയിട്ടില്ല. ബോധത്തില്‍ പോളുമില്ല സാവൂളുമില്ല. അത് എന്നാല്‍ വേറെ ആരുമല്ല. ബാക്കി ആരുണ്ട്? പേരില്ലാത്തവന്‍. നിര്‍ഗുണ ബ്രഹ്മത്തിന്റെ മതസംസ്‌കാരത്തിലാണ് നാം. ഈ നാടിന്റെ സംസ്‌കാരം മനസ്സിലാക്കി അതില്‍നിന്നു ക്രിസ്തുവിനെ പ്രഘോഷിക്കാത്തവന്‍ മതമണ്ഡലത്തിലല്ല. ക്രിസ്തുവിലാണ് അതിന്റെ അടിസ്ഥാനങ്ങള്‍ എന്ന് അറിയുന്നില്ല.
ഈ കഥ തുടങ്ങുന്നത് ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ്. ഞാൻ പഠിത്തത്തിൽ അത്ര മുന്നിൽ അല്ലായിരുന്നു. എന്നാൽ അത്ര പിന്നിലും അല്ലായിരുന്നു. പ്രായത്തിൽ കവിഞ്ഞ വളർച്ച എനിക്ക്. എന്റെ കുണ്ണ ഇപ്പോൾ തന്നെ ഒരു ‘ഭീകരജീവി’ ആയിരുന്നു. ഒരു ദിവസം സ്‌കൂളിൽ നിന്ന് ടൂർ പോയി. സ്വിമ്മിങ് പൂളിൽ നീന്തുകയായിരുന്ന് ഞാൻ. പെട്ടെന്ന് എന്റെ ടവൽ വെള്ളത്തിൽ പോയി. എന്റെ സാധനത്തിന്റെ വലിപ്പം കണ്ട് എല്ലാവരും കളിയാക്കി. അന്ന് ഞാൻ ഈ വലിപ്പമുള്ള കുണ്ണയെ വെറുത്തിരുന്നു. പിന്നീട് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഇത് ഒരു അനുഗ്രഹമായി തോന്നിയത്. ആ സമയം എന്റെ നോട്ടം ജസീന എന്ന പെൺകുട്ടിയിൽ ആയിരുന്നു. ഞാൻ ജസീനയെ വളക്കാൻ കുറെ പിന്നാലെ നടന്നു. പക്ഷേ നടന്നില്ല. ഒരു ദിവസം സ്‌കൂൾ വിട്ടു വീട്ടിൽ പോകുന്ന നേരം. പോവാൻ 1 ബസ് ആണ് ഉള്ളത്. അതാണെങ്കിൽ പല വഴികളിലൂടെ ചചുറ്റിയേ പോകുകയുള്ളൂ. അതുകൊണ്ട് വീട് എത്താൻ ഒന്നര മണിക്കൂർ എങ്കിലും എടുക്കും. സ്‌കൂളിൽ നിന്ന് തന്നെ ബസ് ഫുൾ ആയി. പോകെ പോകെ ബസ്സിൽ സൂചി കുത്താൻ പോലും സ്ഥലം ഇല്ലാതായി. കണ്ടക്ടർ മുന്നിലേക്ക് തള്ളി ഞാൻ പെണ്ണുങ്ങളുടെ ഭാഗത്ത് എത്തി. ഞാൻ ഒരു സൈഡിൽ നിന്നു. രണ്ടു മൂന്നു ഏട്ടന്മാർ ജാക്കി വെക്കുന്നത് ഞാൻ അത് നോക്കി നിന്നു. പിന്നെയാണ് ഞാൻ ആളെ നോക്കിയത്. എന്റെ മുന്നിൽ നിൽക്കുന്നത് ജസീന ആണ്! ബാഗ് തൂക്കിയിരിക്കുന്നത് കാരണം ഒന്നും നടക്കുന്നില്ല. അവിടെയും കണ്ടക്ടർ ഒരു മാലാഖയെ പോലെ വന്നു. ബാഗ് സീറ്റിൽ ഉള്ളവർക്ക് കൊടുക്കാൻ പറഞ്ഞു. അവളും എന്നെ പോലെ തന്നെ പ്രായത്തിൽ കവിഞ്ഞ വളർച്ച ഉള്ള കുട്ടിയായിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് വലിയ കുണ്ടിയും വളിയ മുലയും ഒക്കെ ഉണ്ടായിരുന്നു. ജസീനയുടെ ആ വലിയ കുണ്ടി എന്റെ കുണ്ണയിൽ മുട്ടിയതും അത് പൂർണ രൂപം സ്വീകരിച്ചു. അവൻ ജെട്ടിയും പാന്റും പൊളിച്ച് പുറത്ത് വരും എന്നായി. കുണ്ണ അവളുടെ കുണ്ടിയിൽ അമർന്നുകൊണ്ടിരുന്നു. ആദ്യം ഒക്കെ അവൾ എന്നെ തുറിച്ച് നോക്കി. പിന്നെ പിന്നെ അവൾ മിണ്ടാതെ ആയി. തിരക്ക് കുറച്ച് കുറഞ്ഞിട്ടും ജസീന മാറി നിന്നില്ല. എനിക്ക് അന്ന് സെക്സിൽ അത്ര അറിവില്ലായിരുന്നു. ഞാൻ അവളുടെ പിറകെ നടന്നതിന് 2 ദിവസം കഴിഞ്ഞപ്പോൾ ഫലം ഉണ്ടായി. അവൾ എന്നോട് ‘എസ്’ പറഞ്ഞു. അങ്ങനെ ഞങ്ങൾ പ്രണയത്തിൽ ആയി. ഒരു അദ്ധ്യായന വർഷം കൂടി കഴിഞ്ഞു. ഞങ്ങൾ ഭയങ്കര ഫോൺ വിളിയും സംസാരവും ഒക്കെ ആയി മുന്നോട്ട് പോയി. പിന്നെ ഞങ്ങൾ രാവിലെ നേരത്തെ സ്‌കൂളിൽ വരാൻ തുടങ്ങി. ആ നേരത്ത് ആരും വരില്ല. സ്‌കൂളിന്റെ അടുത്ത് ഒരു പഴയ ക്വാറി ഉണ്ടായിരുന്നു. പൂട്ടിച്ച സ്ഥലം ആയതുകൊണ്ട് ആരും അങ്ങനെ അങ്ങോട്ട് വരില്ല. ഞങ്ങൾ അവിടെ ഇരുന്നായി സംസാരം. അങ്ങനെ അവിടെ വെച്ച് ആദ്യമായി അവൾ എനിക്ക് ചുംബനം തന്നു. ഓരോ ദിവസം കഴിയും തോറും തരുന്ന ചുംബനത്തിന്റെ വീര്യം കൂടിക്കൂടി വന്നു. പിന്നെ അത് കെട്ടിപിടുത്തമായി. ഒരു ദിവസം ജസീന ചുമ്പനത്തിനിടെ എന്റെ പാന്റിന്റെ സിബ്ബ് അഴിച്ചു. ഞാൻ ഞെട്ടിപോയി. അവൾ അത് എടുത്ത് വായിൽ ഇട്ടു ചപ്പി. എനിക്ക് ഇതുവരെ കിട്ടാത്ത വല്ലാത്തൊരു സുഖം അതിൽ നിന്നും കിട്ടി. ഞാൻ അവളെ പിടിച്ച് കിടത്തി അവളുടെ ഓവർകോട്ടും പാന്റും അഴിച്ചു. എന്നിട്ട് അവളുടെ പൂറ് നന്നായി നക്കി. ആദ്യമായാണ് ഒരു പെണ്ണിന്റെ പൂറ് നക്കുന്നത്. അതിൽ മൂത്രത്തിന്റെയും സോപ്പിന്റെയും വിയർപ്പിന്റെയും മണം അലയടിച്ചു. എനിക്കത് ഇഷ്ട്ടമായി. ഞാൻ ജസീനയുടെ പൂറ് നക്കി വൃത്തിയാക്കി. അവൾ എന്റെ തല അതിലേക്ക് താഴ്ത്തി. എനിക്ക് ശ്വാസം മുട്ടി. എന്നാലും ഞാൻ അവളെ സുഖിപ്പിച്ചു, അവളെ സ്വർഗ്ഗം കാണിച്ചു. ഒരു 20 മിനിറ്റ് എങ്കിലും അത് നീണ്ടു നിന്നു കാണും. അവളുടെ പൂറിലേക്ക് ഞാൻ കുണ്ണ കയറ്റി. 6 ഇഞ്ച് കുണ്ണ ആ ഇളം പൂറിൽ കയറാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു. എന്നാലും അത് മുഴുവൻ കയറി. ജസീനക്ക് വേദനിച്ച് അനങ്ങാൻ പറ്റാതെ ആയി. ഞാൻ മെല്ലെ കുണ്ണ മുന്നിലേക്കും പിന്നിലേക്കും ആക്കാൻ തുടങ്ങി. “ആഹ്…. “, താമസിയാതെ ആ വേദന അവൾക്ക് സുഖം ആയി മാറാൻ തുടങ്ങി. അവളുടെ ശബ്ദം അ കാടുമുഴുവൻ അലയടിക്കുവാൻ തുടങ്ങി. ഞങ്ങൾക്ക് സ്ഥലകാലബോധം ഇല്ലാതെ ആയി. രണ്ടാളും അലറിവിളിക്കാൻ തുടങ്ങി. ജസീനയുടെ മുലയും കുണ്ടിയും ഞാൻ ഞെക്കി ഉടച്ചു. ഓവർ സ്പീഡിൽ ഓടുന്ന ബൈക്ക് പോലെ എന്റെ കുണ്ണ അവളുടെ ഉള്ളിൽ കയറി ഇറങ്ങി. 20 മിനിറ്റ് നിർത്താതെ ഞാൻ ജസീനയെ പണ്ണി. അവസാനം പാൽ വന്നപ്പോൾ ഞാൻ അത് അവളുടെ മുഖത്ത് ഒഴിച്ചു. അതിനുശേഷം ഇരുവരും ആ പാറയിൽ തളർന്നു കിടന്നു. പെട്ടെന്ന് ജസീന ഞെട്ടിയുണർന്നു. മണി 11 ആയിരിക്കുന്നു. 2 പിരിയഡ് കഴിഞ്ഞു. ഇനി ക്ലാസ്സിൽ കയറാൻ പറ്റില്ല. എങ്ങനെയെങ്കിലും വൈകുന്നേരം വരെ എവിടെങ്കിലും നിൽക്കണം. ഈ സമയം വീട്ടിൽ പോയാൽ സംശയം തോന്നും. അവിടെ നിൽക്കുന്നതും സേഫ് അല്ല. അവിടെ അടുത്താണ് ടോയ്‌ലറ്റ്. കുട്ടികൾ കാണും. അതുകൊണ്ട് അവിടെനിന്നും മാറാൻ തീരുമാനിച്ചു. പിന്നെ അവിടെ അടുത്തൊരു വീട് ഉണ്ട്. ഒരു പഴയ നാലുകെട്ട് മോഡൽ വീട് ആണ്. അവിടെ ഒരു വയസ്സായ ഒരാൾ ഉണ്ടായിരുന്നു. അയാൾ ഒരാഴ്ച്ച മുൻപ് മരിച്ചു പോയി. ഇപ്പോൾ പൂട്ടി കിടക്കുകയാണ്. ഞങ്ങൾ അവിടെ പോയി. അടുക്കള വാതിൽ നേരെ പൂട്ടാതെ ഇട്ടിരുന്നതുകൊണ്ട് വേഗം ഉള്ളിൽ കയറി. അവിടെ ഇരുന്നു. ഞാൻ: ഞാൻ വിചാരിച്ചു പോലെ അല്ലല്ലോ നീ.. ജസി: മ്മ്‌.. എന്തെ? ഞാൻ: നല്ല കഴപ്പാണല്ലോ! ജസി: ഓ… നീ ഒട്ടും മോശം അല്ല. ജോണി ഒക്കെ തോറ്റു പോകുമല്ലോ. നീ കാരണം ഇന്നത്തെ ക്ലാസ്സ് പോയി. ഞാൻ: മ്മ്‌.. നിന്റെ അലർച്ച കേട്ട് ആരും വരാത്തത് ഭാഗ്യം. ജസി: ബസ്സിൽവച്ച് തന്നെ ഞാൻ അതിൽ നോട്ടം ഇട്ടതാ. അത് എന്റെ പൂറിൽ ഇടാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. ഞാൻ: ഒ.. അപ്പോൾ അതുകൊണ്ടാണ് എന്നോട് ഓക്കെ പറഞ്ഞത്. ജസി: എന്നൽ തുടങ്ങിയാലോ? ഞാൻ: മ്മ്‌… പെണ്ണിന് കടി ഇളകി. ഇരുവരും ചാടി ഇറങ്ങി ഫ്രഞ്ച് കിസ്സ് അടിക്കാൻ തുടങ്ങി. അതിനിടയിൽ ഞങ്ങളുടെ യൂണിഫോം വേറെ വേറെ ഇടതായി. ഞാൻ ജസീനയുടെ തട്ടം ഊരി എറിഞ്ഞു. ഹോളിവുഡ് സിനിമ പോലെ ഒക്കെ വേഗത്തിൽ ആയി കാര്യങ്ങൾ. ഞാൻ അവളെ കുനിച്ച് നിർത്തി അടിക്കാൻ തുടങ്ങി. ഉച്ച നേരത്തെ കടുത്ത ചൂടും കൂടി ആയപ്പോൾ ഞങ്ങൾ വിയർത്ത് കുളിച്ചു. അവളുടെ കണ്ണിലെ കൺമഷി ഒക്കെ ഒലിച്ചുപോയി. ഞാൻ നിർത്താതെ അവളെ അടിച്ചുകൊണ്ടിരുന്നു. അത് ഒരു 15 മിനിറ്റ് വരെ നീണ്ടു നിന്നു. ജസീന തളർന്നു കിടപ്പായി. എന്നാൽ ഞാൻ അത്ര പെട്ടെന്ന് തളരുന്ന ആൾ ആയിരുന്നില്ല. ഞാൻ അവളെ എടുത്തുകൊണ്ട് അടിച്ചു. നല്ല ഭാരം ഉണ്ടായിരുന്നു. എന്നാലും നിർത്താതെ 10 മിനിറ്റ് കളിച്ചു. ഒടുവിൽ ഞാൻ തളർന്നു വീണു. എന്നാലും കുണ്ണ ചുരുങ്ങിയിട്ടില്ലായിരുന്നു. അവൾ എന്റെ മേത്ത് കയറി കിടന്നു. എന്നിട്ട് കുണ്ണ അവളുടെ പൂറിൽ കയറ്റി. അതിന് മുകളിൽ ഇരുന്ന് അവൾ ചാടി കളിച്ചു. 5 മിനിറ്റിന് ശേഷം പാല് ചീറ്റി, ഞങ്ങൾ തളർന്നു വീണു. ഞങ്ങൾ ഒന്ന് ഫ്രഷ് ആയി വന്ന് ഡ്രസ്സ് ഒക്കെ ഇട്ടു. വിയർപ്പ് പോയിട്ടില്ലായിരുന്നു. അവളുടെ ഓവർ കോട്ട് മുഴുവൻ നനഞ്ഞു പിണ്ടി ആയി. അവളുടെ വിയർപ്പിന് ഒരു പ്രത്യേക മണം ആയിരുന്നു. കുണ്ണയും വെള്ളവും പൂറിലെ വെള്ളവും പെർഫ്യൂമും എല്ലാം ചേർന്ന ഒരു മണം. ജസീനയെ ചേർത്ത് പിടിച്ച് ഞാൻ കിടന്നു. അവൾ എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു. കുറച്ച് കഴിഞ്ഞ് എഴുന്നേറ്റു. സമയം 4 മണി. 4.30 ക്ക് സ്‌കൂൾ വിടും. 4.15 നുള്ള ബസ്സിൽ പോകണം. അല്ലെങ്കിൽ കുട്ടികൾ കാണും. KSRTC ഇൽ ആണ് പോയത്. എല്ലാവരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ വിയർത്ത് കുളിച്ചാണ് നിൽക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ തിരക്ക് കൂടി. അവളെ ജാക്കി വെയ്ക്കാമെന്ന് കരുതി ഞാൻ മുന്നോട്ട് നീങ്ങി. പക്ഷേ ആ സ്ഥലം വേറെ ഒരു തെണ്ടി പിടിച്ചിരുന്നു. ഒരു 22 വയസ്സ് കാണും. അവൻ അവളെ നന്നായി വെക്കുന്നുണ്ട്. അവൾ എല്ലാത്തിനും നിന്നു കൊടുക്കുന്നു. ഒരു എതിർപ്പും ഇല്ലായിരുന്നു. ഇവൾ ഇതിന് വേണ്ടി മാത്രമാണ് എന്നെ സ്നേഹിച്ചത് എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. രാവിലെ മുതൽ കളിച്ചിട്ടും അവൾക്ക് ഒരു മടുപ്പും ഇല്ലായിരുന്നു. അവൾ എല്ലാം ആസ്വദിച്ചു നിന്നു. എനിക്കും അത് കണ്ട് നിൽക്കാനാണ് തോന്നിയത്. അവൻ മാത്രമല്ല അവളെ ആസ്വദിച്ചുകൊണ്ടിരുന്നത്. അവൾക്ക് മുന്നിൽ ഒരു ചെറുപ്പക്കാരൻ കൂടി ഉണ്ടായിരുന്നു. ഇവന്റെ ഫ്രണ്ട് ആണെന്ന് തോന്നുന്നു. ഇരുവരും മുന്നിൽ നിന്നും പിന്നിൽ നിന്നും ജസീനയെ പിഴിയുകയായിരുന്നു. ജസീന അതിനിടയിൽ സ്വർഗ്ഗം കാണുന്നു. പൂറിലും മുലയിലുമായി അവന്മാർ ആരും കാണാതെ പിടിച്ചുകൊണ്ടിരുന്നു. മുന്നിൽ ഉള്ളവൻ അവളുടെ ചുണ്ട് ചപ്പി വലിച്ചു. പിന്നിൽ ഉള്ളവൻ അവളുടെ പാന്റ് അൽപ്പം താഴ്ത്തി അവന്റെ കുണ്ണ അകത്തേക്ക് ഇട്ടു. അവൾ രണ്ടാളുകളെയും ചേർത്ത് നിർത്തി ഒരു പേടിയും ഇല്ലാതെ അത് ആസ്വദിച്ചുകൊണ്ടിരുന്നു. അവൾ വിയർത്ത് ഒലിക്കുന്നുണ്ടായിരുന്നു. രണ്ടു പേരും അവരുടെ കുണ്ണ അവളുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും ഉള്ളിലേക്ക് അമർത്തികൊണ്ടിരുന്നു. ജസീന ഇറങ്ങാൻ ഇനി 2 സ്റ്റോപ്പ് കൂടിയേ ഉള്ളൂ. അവൾ ആണെങ്കിൽ കഞ്ചാവ് അടിച്ച പോലെ ആയിരുന്നു. ഞാൻ അവളെ തോണ്ടി വിളിച്ച് എത്താറായി എന്ന് പറഞ്ഞു. അവൾ ഡ്രസ്സ് ഒക്കെ നേരെ ആക്കി ഇറങ്ങി. പിറ്റേന്ന് രാവിലെ ഞാൻ അവൾക്ക് ടാബ്‌ലറ്റ് വാങ്ങി കൊടുത്തു. കുറെ കളിച്ചതല്ലേ, പ്രശ്നം ആകണ്ടാന്ന് കരുതി. അവൾ അത് കഴിച്ചു. ഞാൻ എന്നിട്ട് അവളോട് ചോദിച്ചു.
കോവിഡില്‍ കുത്തുപാളയെടുത്ത ജനത്തിന്റെ നടുവൊടിച്ച് വിലക്കയറ്റം. ഇന്ധനവില കൂടുന്നത് സാധാരണസംഭവമായി മാറിയതിന് പിന്നാലെ പാചകവാതകവിലയും ആഴ്ചതോറും കൂട്ടിത്തുടങ്ങി. നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായി സിമന്റ് വിലയും കുതിയ്ക്കുകയാണ്. രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു. പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില. 13 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് 2.97 രൂപയാണ് .ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകവില 15 രൂപ കൂട്ടി. 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപ ആയി. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205.50 രൂപയാണ് വര്‍ധിച്ചത്. അതേസമയം, വാണിജ്യ പാചകവാതക വിലയില്‍ മാറ്റമില്ല. 1728 രൂപയായി തുടരും. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം വര്‍ധിച്ചത് 409 രൂപയാണ്. .സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമന്റിന് കൂടിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം. കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങള്‍ക്ക് മുമ്പ് ഇതുയര്‍ന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകള്‍ ചേര്‍ത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്.
തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2020 -ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി. (അൺഎൻക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമർപ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.comൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. തപാലിൽ ലഭിക്കുവാൻ 25/- രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. തിരുവനന്തപുരം നഗരത്തിൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകൾ 2021 ആഗസ്റ്റ് 16, വൈകുന്നേരം 5 മണിക്ക് മുൻപായി അക്കാദമി ഓഫീസിൽ ലഭിക്കണം. Share Prev Post ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’; പി കെ രാജശേഖരന്റെ പുസ്തക വിചാരം, ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന്
നമ്മുടെ കാലത്ത് വിമര്‍ശനങ്ങളില്ലാതെ സ്വീകരിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സങ്കല്‍പമാണ് മനുഷ്യാവകാശം. ഭരണകൂടം, സാമൂഹിക പ്രസ്ഥാനങ്ങള്‍, മതം, പ്രത്യയശാസ്ത്രം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ അനീതികളുടെ കെടുതികളെ കുറിച്ച് സംസാരിക്കാന്‍ മനുഷ്യാവകാശത്തിന്റെ ഭാഷ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇതേ മനുഷ്യാവകാശം ഒരു സൈദ്ധാന്തിക ഉപകരണം എന്ന നിലയില്‍ അത് സംരക്ഷിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളെ തന്നെ റദ്ദ് ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുന്‍കൈയില്‍ തന്നെ നിലവില്‍ വന്നിരിക്കുന്നു എന്ന് വാദിക്കുകയാണ് ഴാന്‍ ബ്രിക്‌മോന്റ് എഴുതിയ Humanitarian Imperialism: Using Human Rights to Sell War എന്ന പുസ്തകം.1 അതായത് മനുഷ്യാവകാശത്തെ കുറിച്ചുള്ള നിരവധി ലിബറല്‍ വായനകള്‍ ഇപ്പോള്‍ വളരെയെളുപ്പം അമേരിക്കന്‍ അധിനിവേശത്തിനു മുന്‍കൂര്‍ സമ്മതം ഉറപ്പാക്കുന്ന സൈദ്ധാന്തിക ഉപകരണമായി മാറിയിരിക്കുന്നു. യൂറോപ്പിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സവിശേഷ സാഹചര്യത്തില്‍ എഴുതപ്പെട്ട ഈ പുസ്തകം മനുഷ്യാവകാശത്തെ കുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ താല്‍പര്യമുള്ള എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ചരിത്രപരമായി വിശകലനം ചെയ്യുകയാണെങ്കില്‍ ശീതയുദ്ധത്തിനു ശേഷമുള്ള കാലത്ത് മനുഷ്യാവകാശ സംരക്ഷണാര്‍ഥമാണ് ഒട്ടുമിക്ക അധിനിവേശങ്ങളും സ്വയം ന്യായീകരിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകള്‍ മനുഷ്യാവകാശ സംരക്ഷകരാവുകയും മറ്റുള്ളവരെല്ലാം അവരുടെ സംരക്ഷണത്തിന് വിധേയപ്പെടേണ്ടി വരുന്ന ലോക സാഹചര്യമാണിത്. വിയറ്റ്‌നാം അധിനിവേശത്തിനു ശേഷം നേരിട്ട പ്രതിച്ഛായ തകര്‍ച്ചയെ മറികടക്കാന്‍ ഒരു സായുധ അധികാരശക്തി എന്ന നിലയില്‍നിന്ന് മാറി ലിബറല്‍ ജനാധിപത്യ ശക്തി എന്ന പ്രതീതി ഉളവാക്കേണ്ടത് അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ഇതിന് അമേരിക്കയെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സഹായിക്കുന്നത് മനുഷ്യാവകാശത്തെ മുന്‍ നിറുത്തി അവര്‍ തന്നെ നിര്‍മിച്ച ലിബറല്‍ വ്യവാഹാരങ്ങളാണ്. ഇതിലൂടെ ഏതൊരു ജനതയുടെയും ജീവിതത്തിലേക്ക് അവരുടെ യാതൊരു സമ്മതവുമില്ലാതെ കടന്നുചെല്ലാനും അവരെ കൊലപ്പെടുത്തിയും കൊള്ളയടിച്ചും തങ്ങളുടെ അധികാര താല്‍പര്യം നിലനിറുത്താനും അവര്‍ക്ക് പഴയ പോലെ തന്നെ സാധിക്കുന്നു. അതിനു വേണ്ടി അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നിര്‍മിക്കാനും അതിന് പലരീതിയില്‍ മാധ്യമ പ്രചാരണം കണ്ടെത്താനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സാധിക്കുന്നു. ഇപ്പോള്‍ മലാല യുസുഫ് സായിയെ മുന്‍ നിറുത്തി അമേരിക്കന്‍ അനുകൂല മാധ്യമങ്ങളും ലിബറല്‍ ബുദ്ധിജീവികളും ചേര്‍ന്ന് നിര്‍മിച്ച മനുഷ്യാവകാശ വ്യവഹാരങ്ങള്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള സാമ്രാജ്യത്വ അധികാര താല്‍പര്യത്തിന്റെ സംരക്ഷണം നിര്‍വഹിക്കുന്നുവെന്നു കാണാം. മലാല യുസുഫ് സായി അങ്ങനെ ഇടത്തും വലത്തുമുള്ള ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും മനുഷ്യാവകാശ വാചകമടികളില്‍ ലോകമെങ്ങും വാര്‍ത്തകകളില്‍ നിറയുമ്പോള്‍ പാക്-അഫ്ഗാന്‍ മേഖലയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഇടപെട്ട രീതികളുടെ ചരിത്രവും സാമൂഹിക ശാസ്ത്രവും ഫലപ്രദമായി മറച്ചുവെക്കപ്പെടുന്നു. അതിലൂടെ വലിയൊരു ജനസമൂഹത്തിന്റെ ജീവിത ലോകങ്ങളും ചരിത്രവും പാരമ്പര്യവും മറച്ചുവെക്കപ്പെടുന്നു. ഇതേ മനുഷ്യാവകാശ വ്യവഹാരങ്ങളുടെ രാഷ്ട്രീയം തന്നെയായിരുന്നു അഫ്ഗാന്‍ അധിനിവേശ കാലത്ത് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഇരുന്നു അഫ്ഗാന്‍ സ്ത്രീകളുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിച്ച ലിബറലുകളും വെളുത്ത ഫെമിനിസ്റ്റുകളും മുസ്‌ലിം ക്ഷമാപണ ബുദ്ധിജീവികളും പിന്തുടര്‍ന്നിത്. അഫ്ഗാനില്‍ നിന്ന് വ്യത്യസ്തമായി ഇറാഖില്‍ സദ്ദാം ഹുസൈന്‍ എന്ന സ്വേചാധിപതി നടത്തിയ നരമേധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ആണ് അന്നത്തെ പ്രസിഡന്റായ ജോര്‍ജ് ബുഷ് സാമ്രാജ്യത്വ അനുകൂല മനുഷ്യാവകാശ വ്യവഹാരങ്ങളുടെ ഭാഗമായി ഉയര്‍ത്തിപ്പിടിച്ചത്. ഈയൊരു സാഹചര്യത്തിലാണ് മനുഷ്യാവകാശത്തിന്റെ ഭാഷക്ക് സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കം കൈമോശം വന്ന രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യുന്ന പരികല്‍പന എന്ന നിലയില്‍ മാനവിക സാമ്രാജ്യത്വം (Humanitarian Imperialism) ശ്രദ്ധേയമാവുന്നത്. ഈ പുസ്തകം എഴുതപ്പെട്ടത് യുറോപ്പിലും അമേരിക്കന്‍ ഐക്യ നാടുകളിലും ബ്രികൊമോന്റ് നടത്തിയ നിരവധി സംവാദങ്ങള്‍ക്ക് ശേഷമാണ്. വലതു പക്ഷത്തെന്നപോലെതന്നെ ഒരു വിഭാഗം ഇടതുപക്ഷത്തിനിടയില്‍ വരെ വേരുറച്ച ധാരണ എന്നത് മനുഷ്യാവകാശം സംരക്ഷിക്കാന്‍ സൈനിക ഇടപെടല്‍ ആവശ്യമെങ്കില്‍ അതിനു മടിക്കരുത് എന്നാണ്. ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവിടെ യൂറോപ്യന്‍ അമേരിക്കന്‍ ഇടപെടലുകളുടെ ന്യായത്തെ അംഗീകരിക്കുന്നതാണെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് പോലും സംശയമില്ല. ചെച്‌നിയ, ടിബറ്റ്, കുര്‍ദിസ്ഥാന്‍ ഒക്കെ നാം യുറോ-അമേരിക്കന്‍ ജനാധിപത്യ വാദികള്‍ ഇടപെട്ടു സംരക്ഷിച്ചു കളയണം എന്നവര്‍ വാദിക്കുന്നു. സുഡാനിലും ചൈനയിലും ക്യൂബയിലും നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തദ്ദേശീയരെക്കാള്‍ യൂറോ-അമേരിക്കന്‍ മാനവികവാദികളുടെ തലവേദനയായി മാറുന്നു. ആമസോണ്‍ കാടുകള്‍ മുതല്‍ മുസ്‌ലിം സ്ത്രീകള്‍ വരെ യൂറോ-അമേരിക്കന്‍ സഹായം ആവശ്യപ്പെട്ടു ജീവിക്കുന്നു എന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ലോകം ഇപ്പോള്‍ ഒരു ഗ്രാമമായി മാറിയിരിക്കുന്നു. അതിനാല്‍, യൂറോപ്പിനും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ജനാധിപത്യ മതേതര സംരക്ഷകര്‍ ആയി എവിടെയും ഇടപെടാന്‍ ന്യായം ധാരാളം ഉണ്ടെന്നും പലരും പറയുന്നു. ഈയൊരു സാഹചര്യത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന ബ്രിക്‌മോന്റ് പറയുന്നത് ഇവിടെ പുതിയ അമേരിക്കന്‍ സാമ്രാജ്യത്വ അനുകൂല രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം ആവുന്നത് (പോര്‍ച്ചുഗീസ് സ്പാനിഷ് കൊളോണിയലിസത്തിനു ക്രിസ്തുമതമോ ബ്രിട്ടീഷ് കൊളോണിയലിസത്തിനു വെള്ളക്കാരന്റെ ഭാരമോ ഫ്രഞ്ച് റിപ്പബ്ലിക് പറയുന്ന നാഗരിക മിഷനോ ആയത് പോലെ) മനുഷ്യാവകാശവും മാനവിക രാഷ്ട്രീയവുമാണ്. ഈ പുതിയ സാമ്രാജ്യത്വ രാഷ്ട്രീയത്തിന് അമേരിക്കന്‍ അനുകൂല രാഷ്ട്രങ്ങള്‍ രണ്ടാംലോക യുദ്ധകാലത്ത് പറഞ്ഞപോലെ പുതിയ കാലത്തെ ഹിറ്റ്‌ലറുകളില്‍നിന്ന് ലോകത്തെ സംരക്ഷിക്കാനുള്ള മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും പക്ഷത്തുനിന്നുള്ള ഇടപെടലാണ്. ഈയൊരു ചരിത്രരഹിതമായ സമീപനം അപകടകരമായ വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ ഉല്‍പന്നമാണ് എന്നാണ് ബ്രിക്‌മോന്റ് വാദിക്കുന്നത്. കഴിഞ്ഞ മുപ്പതു വര്‍ഷമായി പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍, സിനിമകള്‍, ലേഖനങ്ങള്‍ ഈ മേല്‍കോയ്മാ രാഷ്ട്രീയത്തിന്റെ ഭാഗമായതിനാല്‍ എളുപ്പം വെല്ലുവിളിക്കാന്‍ പ്രയാസമാണെന്ന് ബ്രിക്‌മോന്റ് പറയുന്നു ഉദാഹരണമായി A Matter of Principle: Humanitarian Arguments for War in Iraq എന്ന രണ്ടായിരത്തി അഞ്ചില്‍ പുറത്തിറങ്ങിയ പുസ്തകം ഇറാഖില്‍ ഇടപെടലിന്റെ മനുഷ്യാവകാശ ന്യായങ്ങളെ മുന്‍നിറുത്തി എഴുതപ്പെട്ട പുസ്തകമാണ്. ഇവരുടെ വീക്ഷണ പ്രകാരം സദ്ദാമിന്റെ പക്കല്‍ ഉണ്ടെന്നു പറയപ്പെട്ട കൂട്ടനശീകരണായുധങ്ങളെ കുറിച്ചുള്ള പ്രചരണങ്ങള്‍ കളവാണെന്ന് നേരത്തേ അറിയാമായിരുന്നു. അതിലേറെ അവര്‍ പറഞ്ഞത് സദ്ദാം നടത്തുന്ന മനുഷ്യാവകാശ ലംഘനമാണ് ഇറാഖിനെ അധിനിവേശത്തിനു കീഴില്‍ കൊണ്ടുവരാനുള്ള മുഖ്യന്യായം. ഇത് നേരത്തേ സൂചിപ്പിച്ച പോലെ ലിബറല്‍ മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ്. വിലക്കെടുത്തതോ അല്ലാത്തതോ ആയ ബുദ്ധിജീവികളെ കൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിപ്പിക്കുന്ന ഈ രാഷ്ട്രീയം സാധാരണ ജനങ്ങളെകൊണ്ട് കത്തെഴുതിച്ചും ഒപ്പ് ശേഖരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള മനുഷ്യാവകാശ വ്യവഹാരം പ്രവര്‍ത്തിക്കുന്ന രീതികള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഉദാഹരണമായി ഇറാഖ് അധിനിവേശത്തെക്കുറിച്ച് സംസാരിക്കാതെ അവര്‍ ഇറാഖിലെ പീഡനത്തിനെതിരെ വലിയ വായില്‍ ചര്‍ച്ച ചെയ്യും. അങ്ങനെ അധിനിവേശത്തിനു സമ്മതം ഒരുക്കുന്ന ഉപപാഠം (subtext) ആയി അവരുടെ പീഡനത്തിനെതിരായ നിലപാട് മാറുന്നു. ഇവിടെ ലിബറല്‍ മനുഷ്യാവകാശം ശരിക്കുമുള്ള വിമോചന രാഷ്ട്രീയത്തെ തകര്‍ക്കുന്ന സേഫ്റ്റി വാല്‍വുകളായി തീരുന്നുവെന്നു കാണാം. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സ്ത്രീ അവകാശത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന അവര്‍ അതിലൂടെ പ്രദേശം, കൊളോണിയലിസം അടക്കമുള്ള ബഹുവിധ അധികാരത്തിന്റെയും അവകാശരാഹിത്യത്തിന്റെയും പ്രശ്‌നങ്ങളെ സമര്‍ഥമായി മറികടക്കുന്നു. ഇങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നത് സാമ്രാജ്യത്വ വിരുദ്ധ ചിന്തയുള്ളവരുടെ ഉള്ളില്‍ സവിശേഷമായ കുറ്റബോധം (guilt feeling) ഉല്‍പാദിപ്പിച്ചുകൊണ്ട് കൂടിയാണ്. ഇവിടെ കുറ്റബോധം പ്രത്യയശാസ്ത്ര ആയുധം തന്നെയായി മാറുന്നു. സാമ്രാജ്യത്വ വിരുദ്ധരായ സമൂഹങ്ങളോട് ഇവര്‍ ചോദിക്കുന്നത് നിങ്ങള്‍ എന്തുകൊണ്ട് മലാല യൂസുഫ് സായിയെ കുറിച്ചോ താലിബാനികള്‍ അവകാശം നിഷേധിച്ച അഫ്ഗാന്‍ സ്ത്രീകളെ കുറിച്ചോ സംസാരിക്കുന്നില്ല? സദ്ദാം കൊന്ന മനുഷ്യരോടുള്ള നിങ്ങളുടെ സമീപനം എന്താണ്? അതുവരെ ഇറാഖിലും അഫ്ഗാനിലും ജീവിച്ച അനേകം മനുഷ്യരുടെ അനുഭവങ്ങളുടെയും ആഖ്യാനങ്ങളുടെയും മേലെ നടക്കുന്ന ഹിംസ തന്നെയായി ലിബറല്‍ രാഷ്ട്രീയശരികളുടെ ഭാഗമായ മനുഷ്യാവകാശം മാറുന്നു. ഇന്നത്തെ മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ സാമ്രാജ്യത്വ ഉള്ളടക്കം തിരിച്ചറിയാനും മനുഷ്യാവകാശത്തിന്റെ ഭാഷയെ അഴിച്ചു പണിയാനും ഉള്ള ധീരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകം. ഈ പുസ്തകം വാദിക്കുന്നത്, മനുഷ്യാവകാശ പ്രവര്‍ത്തനം എന്നത് രാഷ്ട്രീയമായിത്തന്നെ ജാഗ്രതയയോടെ സമീപിക്കപ്പെടേണ്ട, വിമര്‍ശനാത്മകമായി പഠിക്കപ്പെടേണ്ട ഇടപെടലാണ്. ഈ പുസ്തകം ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉണ്ട്. ആരാണ് മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുന്നത്? ആരുടെ അവകാശങ്ങളെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്? എന്തുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തനം ഒരു ഉപരി വര്‍ഗ രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്നു? ഉപരി വര്‍ഗ മനുഷ്യാവകാശ സംരക്ഷകര്‍ മനുഷ്യാവകാശ ലംഘനത്തിന് ഇരയാവുന്ന സമൂഹങ്ങളെ എങ്ങനെയാണ് കാണുന്നത്? മനുഷ്യാവകാശ വ്യവഹാരങ്ങളിലെ മനുഷ്യനെ കുറിച്ചുള്ള ഭാവനയുടെ പ്രത്യേകത എന്താണ്? എന്തുകൊണ്ട് പീഡനത്തിനിരയാവുന്ന വ്യക്തിക്ക് സ്വയം സംസാരിക്കാന്‍ കഴിയാതെ പോവുന്നു? ഇങ്ങനെ തീക്ഷ്ണമായ നിരവധി ചോദ്യങ്ങളെ ഈ പുസ്തകം ഉയര്‍ത്തി പിടിക്കുന്നു. അതിലൂടെ പീഢനത്തിനു ഇരയാവുന്ന സാമൂഹിക വിഭാഗങ്ങളുടെ സോഷ്യല്‍ ഏജന്‍സിയെ യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ ഈ പുസ്തകം ഉയര്‍ത്തിപ്പിടിക്കുന്നു. കാരണം, കഴിഞ്ഞ നാല് നൂറ്റാണ്ടില്‍ ലോകംകണ്ട ഏറ്റവും വലിയ വിമോചന പോരാട്ടം അടിമകള്‍ അടിമത്തം നിരോധിക്കാന്‍ നടത്തിയ പോരാട്ടവും കോളനിവല്‍ക്കരിക്കപ്പെട്ടവര്‍ അതിനെതിരെ നടത്തിയ പോരാട്ടവും ആയിരുന്നു. ഇത് രണ്ടിന്റെയും പ്രത്യേകത പ്രസ്തുത പ്രശ്‌നങ്ങള്‍ അനുഭവിച്ച വിഭാഗങ്ങള്‍ നടത്തിയ പോരാട്ടം തന്നെയാണ് അവര്‍ക്ക് മോചനം നല്‍കിയത്. അല്ലാതെ, യൂറോപ്പിലെ വന്‍ നഗരങ്ങളിലെ ഉപരിവര്‍ഗ മനുഷ്യാവകാശവാദികള്‍ വിപ്ലവം ഇറക്കുമതി ചെയ്തതുകൊണ്ടല്ല. ഈ തിരിച്ചറിവും അതുണ്ടാക്കുന്ന പുതിയ ചോദ്യങ്ങളും ഇന്നത്തെ മനുഷ്യാവകാശ രാഷ്ട്രീയത്തെ കുറിച്ച് നാം ഏറെ ജാഗ്രതയോടെ തന്നെ അന്വേഷിക്കേണ്ടതുണ്ട്. 1. ഉത്തരാധുനികതയുടെ ചിന്താപരമായ ഫാഷന്‍ ഭ്രമങ്ങളെ തുറന്നുകാട്ടി അലന്‍ സോകലിനോടൊപ്പം എഴുതിയ Fashionable Nonsense : Postmodern Intellectuals Abuse of Science ഏറെ കോളിളക്കം ഉണ്ടാക്കിയ ബ്രിക്‌മോന്റിന്റെ മറ്റൊരു പുസ്തകമാണ്.
Breaking News: എതിരില്ലാത്ത 2 ഗോളിന് സൗദിയെ തകർത്ത് പോളണ്ട് ◆ വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത; പള്ളികളിൽ നാളെ സർക്കുലർ വായിക്കും ◆ കൊളീജിയം സംവിധാനം ഭരണഘടനയ്ക്ക് അനുസൃതമല്ല; ജഡ്ജിമാർ വിധിയിലൂടെ സംസാരിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി ◆ ഖത്തർ ലോകകപ്പ്: പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കാൻ ഓസ്‌ട്രേലിയ; ട്യുണീഷ്യയെ പരാജയപ്പെടുത്തിയത് 1-0 ത്തിന് ◆ വൃത്തികെട്ട രാഷ്ട്രീയം വേണമെങ്കിൽ നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുക; ഗുജറാത്തിൽ കെജ്‌രിവാൾ ◆ കോണ്‍ഗ്രസില്‍ എല്ലാവരും തുല്യർ; അഭിപ്രായ വിത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും: രമേശ് ചെന്നിത്തല ◆ കുടിയേറ്റ നിയന്ത്രണം ലക്‌ഷ്യം;വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ ഋഷി സുനക് ◆ മൈസൂരുവില്‍ വാടകയ്ക്ക് താമസിക്കണോ; എങ്കിൽ ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ◆ കേരളത്തിന്റെ സ്വന്തം മദ്യം ‘മലബാര്‍ ബ്രാന്‍ഡി’ ഓണത്തിന് വിപണിയിലെത്തും ◆ സിനിമ-ടെലിവിഷൻ-തീയേറ്റർ താരം വിക്രം ഗോഖലെ അന്തരിച്ചു ◆ Breaking News Latest News National ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു; സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചാ നിരക്കുകളിലൊന്ന് രേഖപ്പെടുത്തുന്നു: രാഷ്ട്രപതി Evartha Desk 29 September 2022 അന്താരാഷ്‌ട്ര തലത്തിൽ മേഖലകളിലെ ഇന്ത്യയുടെ നേതൃത്വം വെല്ലുവിളികളില്ലാത്തതായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒരു മുൻനിര രാഷ്ട്രമെന്ന നിലയിൽ രാജ്യം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ശക്തമായ സ്ഥാനം രാജ്യത്തെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാഷ്ട്രപതി ഭവനിൽ ഇന്ത്യൻ ഫോറിൻ സർവീസിലെ (2021 ബാച്ച്) ഓഫീസർ ട്രെയിനികളുടെ സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മുർമു പറഞ്ഞു. ആഗോളതലത്തിൽ മുൻനിര സമ്പദ്‌വ്യവസ്ഥകൾ ഇപ്പോഴും മഹാമാരിയുടെ പ്രത്യാഘാതങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ വീണ്ടും എഴുന്നേറ്റു മുന്നേറാൻ തുടങ്ങിയെന്ന് രാഷ്ട്രപതി പറഞ്ഞു. അതിന്റെ ഫലമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചാ നിരക്കുകളിലൊന്ന് രേഖപ്പെടുത്തുന്നു. അന്താരാഷ്‌ട്ര സാമ്പത്തിക വീണ്ടെടുപ്പിൽ ഒരു പരിധിവരെ ഇന്ത്യയെ ആശ്രയിക്കേണ്ടി വരുമെന്നും ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. പുതിയ ആത്മവിശ്വാസത്തോടെ ഇന്ത്യ ലോക വേദിയിൽ ഉയർന്നുവന്നിരിക്കുന്ന സമയത്ത് വിദേശ സർവീസിൽ കരിയർ ആരംഭിക്കുന്നതിനാൽ ഓഫീസർ ട്രെയിനികൾക്ക് ഇത് കൂടുതൽ ആവേശകരമാകുമെന്ന് പ്രസിഡന്റ് മുർമു പറഞ്ഞു.
കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ്ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍ സിനിമയുണ്ട്, ജീവിതമുണ്ട്, ഒപ്പം ഉള്ളില്‍ നിറയെ കുസൃതിത്തരങ്ങളുമായി മുകേഷും. മുകേഷ് കഥകള്‍ വീണ്ടും.. പുസ്തകത്തില്‍ നിന്നും.. അടിതെറ്റിയാല്‍ ഇന്നസെന്റും വീഴും മലയാളസിനിമയില്‍ ആരെക്കുറിച്ചും എന്തും പറയാം… അങ്ങനെ പറയാന്‍ ലൈസന്‍സുള്ള ഒരാളാണ് ഇന്നസെന്റ്. ആ ലൈസന്‍സ് എവിടന്നു കിട്ടി? തൊണ്ണൂറു വയസ്സ്‌വരെ ജീവിച്ചാല്‍ ആ ലൈസന്‍സ് കിട്ടുമോ? ആയിരം സിനിമകള്‍ വിജയിപ്പിച്ചു കഴിഞ്ഞാല്‍ അതു കിട്ടുമോ? ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് എന്നാല്‍ മലയാള സിനിമയുടെ ഭാഗമാണ്. മലയാള സിനിമയിലഭിനയിക്കുന്നുണ്ട് എന്നു പറഞ്ഞാല്‍ അത് കിട്ടുമോ എന്നൊക്കെ ചോദിച്ചാല്‍ കിട്ടില്ല. അത് കിട്ടണമെന്നുണ്ടെങ്കില്‍ പറയുന്ന കാര്യങ്ങളില്‍ തമാശ കലര്‍ത്തി പറയാനുള്ള അപാരമായ മിടുക്ക് വേണം. നമ്മളെക്കുറിച്ചാണു പറയുന്നത്. പക്ഷേ, എതിര്‍ക്കാന്‍ നിവൃത്തിയില്ല. കാര്യം അതില്‍ തമാശയുണ്ട്. കൂടെ കേട്ടുകൊണ്ടിരിക്കുന്നവരൊക്കെ പൊട്ടിപ്പൊട്ടി ചിരിക്കുന്നുണ്ട്. ആ ചിരിയില്‍ നമ്മള്‍ എതിര്‍ത്തിട്ട് കാര്യമില്ല, എതിര്‍ത്താല്‍ നമ്മളാരായി മാറും? ആ ഒരു മരുന്ന് കൃത്യമായി ചേര്‍ത്ത് വില്ലു കുലച്ച് അമ്പെയ്യാന്‍ കഴിവുള്ള പ്രഗല്ഭനായ ഒരാളാണ് ഇന്നസെന്റ്. ഇന്നസെന്റ് ഇപ്പോള്‍ ”നമ്മള്‍ വല്ല അഭിപ്രായവും പറഞ്ഞാല്‍ അയാള്‍ കയറി അതിനപ്പുറം വല്ലതും പറഞ്ഞാലോ”യെന്ന പേടി കാരണം പലരും പിന്മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അഭിമാനത്തോടെ എനിക്ക് പറയാന്‍ പറ്റും പല സന്ദര്‍ഭങ്ങളിലും ഇന്നസെന്റിനോടൊപ്പം ഞാന്‍ ‘ഇടിച്ചു നിന്നിട്ടുണ്ടെന്ന്.’ അദ്ദേഹം ഒരഞ്ച് തമാശക്കഥകള്‍ പറയുമ്പോള്‍ ഞാനും ഒരു നാലെണ്ണമെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹമെന്നെ അഭിനന്ദിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രായവും അനുഭവസമ്പത്തും ജീവിതപരിചയവുമൊക്കെ വെച്ച് പല സന്ദര്‍ഭങ്ങളിലും അദ്ദേഹം വിജയിച്ചതായാണ് ചരിത്രം. ഇന്നസെന്റ് ഇലക്ഷനു നിന്നപ്പോള്‍ പല രാഷ്ട്രീയക്കാരും ഇപ്പോ തമാശക്കാരൊക്കെയാണ് ഇലക്ഷന് മത്സരിക്കുന്നതെന്നു പറഞ്ഞ് പുച്ഛിച്ചിട്ടുണ്ട്. ”ഇന്നസെന്റൊക്കെ അവിടെപ്പോയി എന്തോ പറയു”മെന്നൊക്കെ പലരും ഇന്നസെന്റിന്റെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരെക്കൊണ്ട് ചാനലുകളില്‍ പറയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥിയോടുള്ള എല്ലാ ബഹുമാനത്തോടുംകൂടി പറയട്ടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയവൈഭവത്തെ മറികടക്കാന്‍ തക്കവണ്ണം ഇന്നസെന്റ് വളര്‍ന്നുവെങ്കില്‍ ഇന്നസെന്റിന്റെ തമാശയാണ് അവിടെ വളര്‍ന്നത്. ആ തമാശയുടെ ശക്തി സാധാരണക്കാര്‍വരെ തിരിച്ചറിഞ്ഞതുകൊണ്ടാണ് അത്രയും വലിയ ഭൂരിപക്ഷം ഇന്നസെന്റിന് കിട്ടിയത്. ആ ഇന്നസെന്റിനും ഒരിക്കല്‍ ഒരക്കിടി പറ്റി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കാക്കക്കുയിലിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ നടക്കുന്ന സമയം. ഹൈദരാബാദ് ഒരു കോസ്‌മോ പൊളിറ്റിക്കല്‍ സിറ്റിയാണ്. അവിടെ ഹിന്ദി നന്നായി ചെലവാകും.” ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് ഇന്നസെന്റും ഞാനും ഞങ്ങള്‍ താമസിക്കുന്ന ഗോള്‍കൊണ്ട ഹോട്ടലിലെത്തി. റിസപ്ഷനില്‍ ഒരു കൂട്ടം. ആ കൂട്ടത്തില്‍ സാരി ധരിച്ച കാണാന്‍ സാമാന്യം തെറ്റില്ലാത്ത ഒരു സ്ത്രീ. തെലുങ്കും ഹിന്ദിയുമാണ് അവര്‍ സംസാരിക്കുന്നത്. എന്നെ കണ്ടയുടന്‍ അവര്‍ ”ഹലോ… മുകേഷ്” എന്നു വിളിച്ച് അടുത്തേക്കു വന്നു. ”മുകേഷെന്താണിവിടെ?” അടുത്തേക്കു വന്നപാടെ അവര്‍ ചോദിച്ചു. ”മലയാളിയാണോ?” ഞാനവരോടു മറുചോദ്യം ചോദിച്ചു. ”അതെ. ഞാന്‍ പക്ഷേ വര്‍ഷങ്ങളായി ഇവിടെത്തന്നെയാണ്. തെലുങ്കുദേശത്തിന്റെ പ്രാദേശിക നേതാവാണിപ്പോ. നാട്ടില് തൊടുപുഴയിലാ…” അവര്‍ വിശേഷങ്ങള്‍ പറഞ്ഞു നില്ക്കുമ്പോഴാണ് തിരിഞ്ഞുനിന്ന ഇന്നസെന്റിനെ കണ്ടത്. ”ങ്ഹാ… ഇന്നസെന്റുമുണ്ടായിരുന്നോ?” ഇന്നസെന്റിനെയും അവര്‍ പരിചയപ്പെട്ടു. കൂടെയുണ്ടായിരുന്ന സ്ത്രീകളെയും പരിചയപ്പെടുത്തി. അവര്‍ക്ക് ഹിന്ദിയും തെലുങ്കും മാത്രമേ അറിയൂ. ചന്ദ്രബാബു നായിഡു അച്ചാ ആദ്മിയാണെന്നും ഹൈദരാബാ ദിനെ ബഹുത് സുന്ദറാക്കിയെന്നുമൊക്കെ ഇന്നസെന്റ് ഹിന്ദിയില്‍ വെച്ചു കാച്ചുന്നുണ്ടായിരുന്നു. തിരക്കാണ്. ഒരു മീറ്റിങ്ങുണ്ടെന്നു പറഞ്ഞ് അവര്‍ യാത്ര ചോദിച്ചു പോയി. ഏതോ മന്ത്രി വരുന്നുണ്ടത്രെ! മന്ത്രി അഥവാ വരാന്‍ വൈകിയാല്‍ വീണ്ടും കാണാമെന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്. ”എന്താണു ചേട്ടാ അടിച്ച് കലക്കിയല്ലോ…” അവര്‍ പോയപ്പോള്‍ ഞാന്‍ ഇന്നസെന്റിനോട് പറഞ്ഞു. ”ടാ… നിന്നെപ്പോലെ എനിക്ക് വലിയ വിദ്യാഭ്യാസമോ, ഡിഗ്രിയോ ഒന്നും കാണത്തില്ല. പക്ഷേ, ജീവിക്കാന്‍ വേണ്ട ഭാഷ എനിക്കറിയാം. നിങ്ങള്‍ക്കൊക്കെ ഇല്ലാത്തതും അതാണ്. ”ചേട്ടന്‍ ഹിന്ദി പഠിച്ചത് ഡല്‍ഹിയില്‍ തുണിക്കച്ചവടത്തിനും, പെട്ടിക്കച്ചവടത്തിനുമൊക്കെ പോയതുകൊണ്ടല്ലേ…?”യെന്നു പറഞ്ഞ് ഞാനൊന്ന് വേലവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ”അതൊന്നും ചെറിയ കാര്യമല്ല. ലോകപരിചയം വേണമെടാ… എവിടെ ചെന്നാലും പിടിച്ചു നില്ക്കാനുള്ള ഭാഷയും അറിയണം. ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദി, അതു പഠിച്ചില്ലെങ്കില്‍പ്പിന്നെ എന്തു പഠിച്ചിട്ടെന്താടാ…”യെന്നു പറഞ്ഞ് എന്നെ ശരിക്കും കളിയാക്കി. ”ഇവന്റെ മുഖമൊന്ന് കാണേണ്ടതായിരുന്നു. ഹിന്ദി അറിയാണ്ട് ചമ്മി നില്ക്കണ ഇവന്റെ മുഖം. ഹോ! ഹിന്ദി അറിയാമായിരുന്നേല് ഇവനാ തെലുങ്കുദേശം സ്ത്രീകളുടെ ഇടയില്‍കിടന്ന് വിരവിയേനെ…” ഇന്നസെന്റ് ആരോടൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കി ചിരിച്ചു. ഹിന്ദി നന്നായി പഠിക്കണമെന്നൊരു ചിന്തപോലും അന്നെനിക്ക് തോന്നി. പിറ്റേദിവസം രാവിലെ ഞാന്‍ സെറ്റില്‍ ചെന്നു. ഉച്ച കഴിഞ്ഞേ ഇന്നസെന്റിന് വര്‍ക്കുള്ളൂ. പ്രിയനോടും മോഹന്‍ലാലിനോടും ഞാന്‍ തലേന്ന് നടന്ന സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു. ഹിന്ദി അറിയാവുന്നതുകൊണ്ട് ആ തെലുങ്ക്‌ദേശം സ്ത്രീകളുടെ മുന്നില്‍ ഇന്നസെന്റ് ഷൈന്‍ ചെയ്തതും, ഹിന്ദിയറിയാത്തതുകൊണ്ട് ഞാന്‍ ചമ്മിപ്പോയതും, ഇന്നസെന്റ് എന്നെ കളിയാക്കി ചിരിച്ചതുമൊക്കെ കേട്ടപ്പോള്‍ പ്രിയദര്‍ശന്റെ മനസ്സിലൊരു ഐഡിയ മിന്നി. ”ടാ, നമുക്കിത് അങ്ങനെ വിട്ടൂടാ… ഇയാള്‍ ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് നമുക്കൊരു കളി കളിച്ചാലോ?” എന്ന മാന്നാര്‍ മത്തായിയിലെ ഡയലോഗ് പ്രിയന്‍ പറഞ്ഞു. ”എന്ത് കളി?” ഞാന്‍ ചോദിച്ചു. ”നീ കൂടെ നിക്ക്.” എന്നു പറഞ്ഞിട്ട് പ്രിയന്‍ പെട്ടെന്നുതന്നെ ഇന്നസെന്റിനെ വിളിപ്പിച്ചു. നേരത്തേ വര്‍ക്കുണ്ടായിരുന്നുവെന്നു കള്ളം പറഞ്ഞാണ് ഇന്നസെന്റിനെ വിളിപ്പിച്ചത്. ”എനിക്ക് ഉച്ചയ്‌ക്കേ വര്‍ക്കുള്ളൂവെന്ന് പറഞ്ഞിട്ട്?” വന്നപാടെ ഇന്നസെന്റ് പ്രിയനോട് ചോദിച്ചു. ”ചിലപ്പോ ഒരു ഷോട്ട് നേരത്തേ എടുക്കും. ചേട്ടനിരി. അവിടെ ഹോട്ടലില്‍ ഒറ്റയ്ക്കിരുന്നിട്ടെന്തിനാ.” പ്രിയന്‍ ഇന്നസെന്റിനെ തൊട്ടടുത്ത് പിടിച്ചിരുത്തി. അപ്പോഴേക്കും മോഹന്‍ലാലും വന്നു. പിന്നീടെല്ലാം പ്ലാന്‍ ചെയ്ത തിരക്കഥയ്ക്കനുസരിച്ചായിരുന്നു. ”ങാ, നിങ്ങള്‍ ഇങ്ങോട്ടു വന്നോ… നിങ്ങളെ ഹോട്ടലിലോട്ട് ആള് തിരക്കിപ്പോയല്ലോ.” മോഹന്‍ലാലിന്റെ ചോദ്യം കേട്ട് ഇന്നസെന്റ് കണ്ണാടിക്കിടയിലൂടെ നോക്കി: ”അല്ലാ പ്രിയന്‍ പറഞ്ഞു ഷൂട്ടിങ് നേരത്തേ കാണുംന്ന്! എന്റെ റൂമിലോട്ട് ആര് തിരക്കിപ്പോയി?” ”നിങ്ങളിന്നലെ തെലുങ്കുദേശത്തിന്റെ കുറേ പ്രവര്‍ത്തകരെ കണ്ടോ?” മോഹന്‍ലാല്‍ വീണ്ടും ചോദിച്ചു. ”പിന്നേയ്, ദാ ഈ മുകേഷ് കാരണമാ പരിചയപ്പെട്ടെ. അവരുമായി കുറേനേരം സംസാരിച്ചു. എന്തുപറ്റി? ലാല് അവരെ കണ്ടോ?” ഇന്നസെന്റ് ആവേശത്തോടെ ചോദിച്ചു. ”അല്ല, അവര്‍ക്ക് അമ്പതിനായിരം രൂപ സംഭാവന കൊടുക്കാന്ന് പറഞ്ഞോ?” മോഹന്‍ലാല്‍ ചോദിച്ചു തീരുംമുമ്പേ ”ഹെന്റമ്മോ…”യെന്ന ഭാവത്തോടെ ഇന്നസെന്റ് ചാടിയെഴുന്നേറ്റു: ”ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല.” ”അല്ല അവര് കുറച്ച് സ്ത്രീകള്‍…” ”അതെ, സ്ത്രീകള്‍.” ”അവര് തെലുങ്കുദേശത്തിന്റെ വനിതാവിഭാഗം.” ‘അതെ വനിതാവിഭാഗം… അതിന്റെ പ്രധാന നേതാക്കളുമായാണ് ഞാന്‍ സംസാരിച്ചത്.” ”സംസാരമധ്യേ വനിതാവിഭാഗത്തിനുവേണ്ടി നിങ്ങള്‍ അമ്പതിനായിരം രൂപ സംഭാവന കൊടുക്കാന്ന് പറഞ്ഞെന്നാ അവര് പറഞ്ഞേ…” മോഹന്‍ലാല്‍ വീണ്ടും പറഞ്ഞു. ”ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. മുകേഷ് ഉണ്ടായിരുന്നല്ലോ എന്റെ കൂടെ… അവനെ വിളി…” പ്രിയനും ലാലുംകൂടി എന്നെ വിളിച്ച് കാര്യമന്വേഷിച്ചു. ”നമുക്ക് ഹിന്ദി അറിഞ്ഞൂടല്ലോ… ഹിന്ദിയിലായിരുന്നു സംസാരം. രണ്ടുമൂന്ന് പ്രാവശ്യം ഞാന്‍ ഇയാളുടെ കൈയില്‍ പിടിച്ചപ്പോള്‍ ഇയാള്‍ കൈ തട്ടിമാറ്റിക്കളഞ്ഞ് അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ‘റുപ്പിയാ റുപ്പിയാ’ എന്നൊക്കെ പറയുന്നതു കേട്ടു. ചന്ദ്രബാബു നായിഡു ബഹുത് സുന്ദര്‍ എന്നൊക്കെ എന്തൊക്കെയോ കേട്ടു.” ഞാന്‍ പറഞ്ഞു. ഇന്നസെന്റിന്റെ കണ്ണ് തള്ളിപ്പോയി. ”ടാ, അത് നായിഡു മുഖ്യമന്ത്രിയായപ്പോഴാ ഹൈദരാബാദ് നല്ല മനോഹരമായതെന്നല്ലേ ഞാന്‍ പറഞ്ഞേ… അതിനുവേണ്ടി ഒരുപാട് രൂപ മുടക്കി. ആ റുപ്പിയയാടാ ഞാന്‍ പറഞ്ഞേ.” ”അതെനിക്കറിഞ്ഞൂടാ… നമുക്ക് ഹിന്ദി അറിയില്ലല്ലോ…” എരിതീയില്‍ എണ്ണയൊഴിക്കുമ്പോലെ ഞാന്‍ പറഞ്ഞു. ”ഹോട്ടലില്‍ ചെന്ന് നിങ്ങളെ കാണാഞ്ഞിട്ട് അവര്‍ പിന്നേം ലൊക്കേഷനിലേക്ക് വരുന്നെന്ന്.” പ്രിയന്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു. ”അവരെന്തിനാ ഇങ്ങോട്ട് വരണേ…” ഈര്‍ഷ്യയോടെ ഇന്നസെന്റ് ചോദിച്ചു. ”വല്ല കാര്യവുമുണ്ടായിരുന്നോ! ചേട്ടന്‍ അല്ലാതെ വേറെ ആരെങ്കിലും രൂപയുടെ കാര്യമൊക്കെ അവരോട് പറയുമോ? അവരിനി വിടുമോ?” ”അമ്പതിനായിരം രൂപ കൊടുക്കാന്ന് ഞാന്‍ പറഞ്ഞിട്ടില്ലെടാ… സത്യമായിട്ടും പറഞ്ഞിട്ടില്ല.” നെഞ്ചില്‍ കൈവച്ച് ഇന്നസെന്റ് പറഞ്ഞു. ”ഹോ! ഹിന്ദി അറിയുന്നതുകൊണ്ട് ഇങ്ങനെയുള്ള കുഴപ്പങ്ങളൊക്കെയുണ്ടോ?” ഇന്നസെന്റ് പിറുപിറുത്തു. ”മുറിഹിന്ദി പറയുമ്പോ ഓര്‍ക്കണമായിരുന്നു. അവര് ദേ, കാശിനു വേണ്ടി ഇങ്ങോട്ട് വരുകാന്ന്.” ഞാന്‍ വീണ്ടും എരിതീയില്‍ എണ്ണയൊഴിച്ചു. പ്രിയന്‍ നേരത്തേ പ്ലാന്‍ ചെയ്തിരുന്നപോലെ ഹിന്ദിയും മലയാളവുമറിയാത്ത പ്രൊഡക്ഷന്‍ മാനേജരെക്കൊണ്ട് ഫോണ്‍ ചെയ്യിച്ചു. ഇന്നസെന്റിന് ഫോണ്‍ കൊടുത്തു. അയാള്‍ ഹിന്ദിയില്‍ ”സര്‍.. ഞാന്‍ തെലുങ്ക് ദേശത്തിന്റെ പ്രാദേശിക നേതാവാണ്”എന്നു പറഞ്ഞു. അന്ന് കണ്ട സ്ത്രീ എവിടെയോ പോയിരിക്കുകയാണെന്നും കാശ് വാങ്ങാന്‍ തന്നെയാണ് ഏല്പിച്ചിരിക്കുന്നതെന്നും അയാള്‍ പറഞ്ഞു. ”സര്‍… ചെക്കാണോ, ക്യാഷാണോ തരുന്നത്? ഞാന്‍ ലൊക്കേഷനിലേക്ക് വരികയാണ്.” ”ഹേയ്… ഞാന്‍ കാശിന്റെ കാര്യം പറഞ്ഞിട്ടില്ല.” ”അങ്ങനെ പറയല്ലേ സര്‍. സ്ത്രീകളോടു പറഞ്ഞിട്ട് മാറ്റിപ്പറയുന്നത് നല്ലതാണോ സര്‍?” അയാള്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്നസെന്റ് ദൂരെ ഒരു മൂലയിലേക്ക് മാറി. ഭയങ്കരമായ ടെന്‍ഷനും ദുഃഖവും നിരാശയുമൊക്കെ ആ മുഖത്തുണ്ട്. ”എന്താ ചേട്ടാ എന്താ പ്രശ്‌നം?” മോഹന്‍ലാല്‍ ഇന്നസെന്റിന്റെ അടുത്തേക്കു ചെന്നു. ”ഇല്ലെടാ. ഇതില്‍ ആരോ കളിക്കുന്നുണ്ട്. ഞാനങ്ങനെ പറഞ്ഞിട്ടില്ല.” ഇന്നസെന്റ് വീണ്ടും ആണയിട്ടു. ”നിങ്ങള്‍ മദ്യപിച്ചിരുന്നോ?” മോഹന്‍ലാല്‍ വീണ്ടും ചോദിച്ചു. ”മദ്യവും ഇതുമായിട്ടെന്ത് ബന്ധം?” ഇന്നസെന്റിന് ദേഷ്യം വന്നു. ”അല്ല… മന്ത്രി വരാന്‍ വൈകിയാല് വീണ്ടും വരാമെന്ന് അവര്‍ പറഞ്ഞിരുന്നല്ലോ? അവര്‍ വീണ്ടും വന്നോ?” ഞാന്‍ ചോദിച്ചു. ”വീണ്ടും വന്നതായിട്ടെനിക്ക് ഓര്‍മ്മയില്ല.” ഇന്നസെന്റ് കൈ മലര്‍ത്തി. ”ഇതെന്താ ഓര്‍മ്മയില്ലെന്നു പറയുന്നേ? ചേട്ടന്‍ പറഞ്ഞുകാണും. അല്ലെങ്കില്‍ അവരിത്രേം ഉറപ്പായിട്ട് പറയുമോ?” മോഹന്‍ലാല്‍ ഇന്നസെന്റിനോട് ദേഷ്യപ്പെട്ടു. അപ്പോഴേക്കും പ്രിയന്‍ ഇടപെട്ടു: ”ചേട്ടന്‍ വിഷമിക്കണ്ട. ഒരു കാര്യം ചെയ്യാം. അമ്പതിനായിരം രൂപ നമ്മള്‍ കൊടുത്തേക്കാം.” ”നീ അമ്പതിനായിരം രൂപ കൊടുക്കേണ്ട ആവശ്യമുണ്ടോടാ?” ഇന്നസെന്റ് പ്രിയനോട് ചോദിച്ചു. ”അല്ല ആവശ്യമുണ്ടോന്ന് ചോദിച്ചാ ചേട്ടന്റെ പ്രതിഫലത്തീന്ന് ഞാനാ അമ്പതിനാരം രൂപ കുറയ്ക്കും.” പ്രിയന്‍ പറഞ്ഞു. ഇന്നസെന്റിന്റെ കണ്ണ് വീണ്ടും തള്ളി. ”രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ പോകാനിരുന്നതാ. ഞാനൊന്ന് നാട്ടില് പോയിട്ട് നാലഞ്ച് ദിവസം കഴിഞ്ഞ് വന്നാലോ?” ഇന്നസെന്റിന്റെ ചോദ്യം കേട്ടപ്പോള്‍ അമ്പതിനായിരം രൂപയില്‍നിന്ന് മുങ്ങാനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ”വീണ്ടും ഫോണ്‍ വന്നു. അമ്പതിനായിരം രൂപ കൊടുത്തില്ലെങ്കില്‍ അവര്‍ ഷൂട്ടിങ് തടയുമെന്ന്, തെലുങ്കുദേശവുമൊക്കെയായി എന്തിനാ ചേട്ടാ വെറുതേ…” പ്രിയന്‍ മയമില്ലാതെ പറഞ്ഞു. ഇന്നസെന്റ് കരയുമ്പോലെ പറഞ്ഞു: ”ഒക്കെ മുകേഷ് കേട്ടതാ…” ”അതിന് നമുക്ക് ഹിന്ദി അറിഞ്ഞൂടല്ലോ?” ഞാന്‍ വീണ്ടും നിര്‍ദാക്ഷിണ്യം പറഞ്ഞു. ”ഹിന്ദി അറിയാത്തത് മഹാഭാഗ്യമായി. അല്ലെങ്കില്‍ എന്റെ കയ്യീന്നും പോയേനെ അമ്പതിനായിരം.” ഞാന്‍ പറഞ്ഞതു കേട്ട് ഇന്നസെന്റ് ദയനീയമായി എന്നെ നോക്കി. ”നീ മെയിന്‍ റോളല്ലേ… അമ്പതിനായിരും രൂപ ഇന്നസെന്റ് കൊടുക്കുമ്പോ നീ ഒരു ലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വന്നേനെ.” മോഹന്‍ലാലും എന്റെ കൂടെ ചേര്‍ന്നു. ”ഹോ! എന്തായാലും ഈ ഹിന്ദി അറിയാത്തത് മഹാഭാഗ്യമായിപ്പോയി.” ഞാന്‍ വീണ്ടും പറഞ്ഞു. ഇന്നസെന്റ് വാലില്‍ തീപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. വീണ്ടും ഫോണ്‍ വന്നു. ”അവരിങ്ങോട്ട് വരികയാണ്.” ”ഇതിങ്ങനെ പറ്റില്ല. അവരു വന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ അമ്പതിനായിരം രൂപ എന്റെ കയ്യിലില്ല. നിങ്ങളിതില്‍ ഇടപെടണം.” ഞങ്ങളുടെ കൈപിടിച്ച് ഇന്നസെന്റ് പറഞ്ഞു. ”അമ്പതിനായിരം കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞതായി അവര്‍ സ്ഥാപിച്ചെടുത്താലും നിങ്ങള്‍ എന്റെ കൂടെ നില്ക്കണം.” ”ചേട്ടനങ്ങനെ പറഞ്ഞിട്ടുള്ളതാണോ?” ഞാന്‍ ചോദിച്ചു. ”അല്ല.” ”പിന്നെന്താ അവരിത്രേം ഉറപ്പിച്ചു പറയുന്നേ?” ”അതെനിക്കറിഞ്ഞൂടാ. അമ്പതിനായിരം കിട്ടിയാല്‍ കൊള്ളാമെന്ന് അവര് ചിലപ്പോ പറഞ്ഞുകാണും. കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.” ”ങാ, അപ്പോ അത്രേംവരെ സമ്മതിച്ചതല്ലേ?” വീണ്ടും മോഹന്‍ലാല്‍ ഇടപെട്ടു. ”കൊടും ഹിന്ദിയിലെങ്ങാനും അവര്‍ വല്ലതും ചോദിക്കുകയോ പറയുകയോ മറ്റോ ചെയ്‌തോ ആവോ…” ഇന്നസെന്റ് നിന്ന് വിയര്‍ത്തു. ”ചേട്ടാ, എന്തായാലും ഹിന്ദി പഠിച്ചു. കൊടും ഹിന്ദികൂടി പഠിച്ചൂടായിരുന്നോ?” കളിയാക്കുന്ന മട്ടില്‍ ഞാന്‍ ചോദിച്ചു. ”നീ പോടാ നിന്റെ പാട്ടിന്.” ഇന്നസെന്റ് കയര്‍ത്തു. ഇന്നസെന്റ് ആദ്യമായി തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ച ഞാന്‍ കാണുകയായിരുന്നു. ”ഇനി ഇതു വച്ചുനീട്ടാന്‍ പറ്റില്ല. നീട്ടിക്കഴിഞ്ഞാല്‍ ഇത് തമാശയാണെന്നു പറയുമ്പോള്‍ ഇയാള്‍ക്ക് വല്ല അസുഖവും വന്ന് ശരിക്കും ഷൂട്ടിങ് മുടങ്ങും.” പ്രിയന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. ”എന്തെടാ നീ ചിരിക്കുന്നേ! കൊലച്ചിരിയാണല്ലോടാ…” ഇന്നസെന്റ് എന്നെ തറപ്പിച്ചു നോക്കി. ”ചേട്ടനല്ലേ എല്ലാവരെയും കളിയാക്കുന്നതും പറ്റിക്കുന്നതുമെല്ലാം. ചേട്ടനെ ഒന്ന് പറ്റിക്കാന്‍ വേണ്ടി ഞങ്ങള്‍ പ്ലാന്‍ ചെയ്ത സംഭവമല്ലേ ഇത്, ചേട്ടന്‍ ചീത്തയൊന്നും വിളിക്കുരുത്. ഒന്നും മനസ്സില് വയ്ക്കരുത്.” ഞാന്‍ പറഞ്ഞപ്പോള്‍ ഇന്നസെന്റ് പ്രിയനെ നോക്കി: ”പ്രിയാ ഇന്നത്തെ എന്റെ ഷൂട്ടിങ് നാളത്തേക്ക് ആക്കാന്‍ പറ്റ്വോ? എനിക്കൊന്ന് വിശ്രമിക്കണം. ഇന്നസെന്റിന്റെ യാചനയ്ക്കും മീതേ എന്റെയും മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പൊട്ടിച്ചിരി ഉയര്‍ന്നു.
നിങ്ങൾ എയ്ഞ്ചൽ നമ്പർ 8244 കാണുകയാണെങ്കിൽ, സന്ദേശം ബന്ധങ്ങളെയും ഹോബികളെയും കുറിച്ചുള്ളതാണ്, നിങ്ങളുടെ ആത്മാവിനെ ലോകത്തിന് മുന്നിൽ തുറന്ന് അതിൽ നിന്ന് ദൃശ്യവും സ്പഷ്ടവുമായ നേട്ടങ്ങൾ തേടുന്നത് അവസാനിപ്പിക്കുന്നതിലൂടെ നിങ്ങൾ ശരിയായി പ്രവർത്തിച്ചുവെന്ന് പ്രസ്താവിക്കുന്നു. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിൽ നിന്ന് ഒന്നും നിങ്ങളെ തടയില്ല. നിങ്ങൾ തിരഞ്ഞെടുത്ത റൂട്ടിൽ, നിങ്ങൾക്ക് ചെറിയ നിരാശകളും കാര്യമായ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. എന്നാൽ കൂടുതൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. ഇത് പ്രപഞ്ചത്തിന്റെ തകർക്കാനാവാത്ത നിയമമാണ്, അതിൽ നിങ്ങൾക്ക് വിശ്വാസമുണ്ടായിരിക്കണം. ഏഞ്ചൽ നമ്പർ 8244: നിങ്ങളുടെ ജീവിതത്തിലെ ഓരോ സൂര്യോദയത്തിനും അസ്തമയത്തിനും നന്ദിയുള്ളവരായിരിക്കുക. രാവിലെ എണീറ്റാൽ പിന്നെ വൈകിട്ട് ഉറങ്ങാം എന്ന് നിസ്സാരമായി കാണരുത്. ഏഞ്ചൽ നമ്പർ 8244 നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, കരിയർ, ജീവിതം എന്നിവയിൽ നന്ദിയുള്ളവരായിരിക്കാനും സന്തുഷ്ടരായിരിക്കാനും നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങൾ 8244 എന്ന നമ്പർ കാണുന്നുണ്ടോ? സംഭാഷണത്തിൽ 8244 എന്ന നമ്പർ പറഞ്ഞിട്ടുണ്ടോ? നിങ്ങൾ എപ്പോഴെങ്കിലും 8244 എന്ന നമ്പർ ടെലിവിഷനിൽ കണ്ടിട്ടുണ്ടോ? നിങ്ങൾ റേഡിയോയിൽ 8244 എന്ന നമ്പർ കേൾക്കുന്നുണ്ടോ? എല്ലായിടത്തും 8244 എന്ന നമ്പർ കാണുകയും കേൾക്കുകയും ചെയ്യുന്നത് എന്താണ് സൂചിപ്പിക്കുന്നത്? 8244 ഒറ്റ അക്കങ്ങളുടെ അർത്ഥത്തിന്റെ വിശദീകരണം എയ്ഞ്ചൽ നമ്പർ 8244 ന് രണ്ട് തവണ പ്രത്യക്ഷപ്പെടുന്ന 8, രണ്ട് (2), നാല് (4) എന്നീ സംഖ്യകളിൽ നിന്നുള്ള ഊർജ്ജങ്ങളുടെ ഒരു സ്പെക്ട്രം ഉണ്ട്. നിങ്ങളുടെ വൈദഗ്ധ്യം, അസാധാരണമായ ഗുണങ്ങൾ, സ്ഥിരോത്സാഹം എന്നിവ നിങ്ങളുടെ നേട്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കുന്നു. ദൂതന്മാരുടെ സന്ദേശത്തിലെ എട്ട് ഇത് പ്രകടമാക്കുന്നു. ഫലങ്ങളിൽ നിങ്ങൾ സന്തുഷ്ടനാണെങ്കിൽ, മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ നിങ്ങളുടെ നിലവിലെ അവസ്ഥയിൽ മാറ്റം വരുത്തരുത്. എത്രയും വേഗം അല്ലെങ്കിൽ പിന്നീട് നിങ്ങളുടെ മൂല്യങ്ങൾ ഉപേക്ഷിച്ചതിന് നിങ്ങൾ വില നൽകേണ്ടിവരും. നിങ്ങൾ ഇതിന് വേണ്ടത്ര ലായകമാകുമോ എന്ന് വ്യക്തമല്ല. 8244 ന്റെ പ്രാധാന്യം സൂചിപ്പിക്കുന്നത് നിങ്ങൾ എല്ലാ ദിവസവും രാവിലെ പ്രാർത്ഥിക്കണമെന്നാണ്. നിങ്ങളുടെ തലയ്ക്ക് മുകളിലുള്ള മേൽക്കൂരയ്ക്കും നിങ്ങൾ ആസ്വദിച്ച വിശ്രമകരമായ രാത്രിക്കും നന്ദിയുള്ളവരായിരിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങാൻ നിങ്ങൾക്ക് ഊർജ്ജമുണ്ടെന്ന് നന്ദിയുള്ളവരായിരിക്കുക. ദിവസത്തിന്റെ പ്രവർത്തനങ്ങൾ ദൈവിക മണ്ഡലത്തിനായി സമർപ്പിക്കുക. ഏഞ്ചൽ നമ്പർ 8244 ന്റെ ആത്മീയ അർത്ഥം ഈ സാഹചര്യത്തിൽ മാലാഖമാർ നൽകിയ രണ്ട് കാര്യങ്ങൾ സൂചിപ്പിക്കുന്നത് സാഹചര്യങ്ങൾ നിങ്ങളെ ഒരു ധർമ്മസങ്കടം നേരിടേണ്ടിവരുമെന്നാണ്, അത് വളരെ പെട്ടെന്ന് തന്നെ ആശ്രയിക്കും. ശരിയായ തീരുമാനം എടുക്കാൻ ഈ നമ്പറിന്റെ കഴിവുകൾ ഉപയോഗിക്കുക: നയതന്ത്രം, സംവേദനക്ഷമത, "സുവർണ്ണ കേന്ദ്രം" തിരിച്ചറിയാനുള്ള കഴിവ്. ഈ സാഹചര്യത്തിൽ നെഗറ്റീവ് പരിണതഫലങ്ങൾ ഉണ്ടാകില്ല. മാലാഖമാരുടെ സന്ദേശത്തിൽ രണ്ടോ അതിലധികമോ ഫോറുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ, അത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചായിരിക്കാം. അത് വളരെ ഭയാനകമായ ഒരു ശകുനമായി കാണണം. നിങ്ങളുടെ ശരീരത്തിലെ ഏത് സിസ്റ്റങ്ങളാണ് അപകടസാധ്യതയുള്ളതെന്ന് നിങ്ങൾക്ക് നിസ്സംശയം അറിയാം, അതിനാൽ അവയെ "ക്രാഷ് ടെസ്റ്റുകൾക്ക്" വിധേയമാക്കുന്നത് ഒഴിവാക്കുക. വൈകുന്നേരം വീട്ടിലെത്തുമ്പോഴെല്ലാം നന്ദി. പകൽ സമയത്ത് നിങ്ങൾ അനുഭവിച്ച എല്ലാ തടസ്സങ്ങളും വിജയങ്ങളും പരിഗണിക്കുക. 8244 എല്ലായിടത്തും കാണുന്നത്, നിങ്ങൾ സുരക്ഷിതമായി വീട്ടിലെത്തുമ്പോൾ നിങ്ങളുടെ കുടുംബം എപ്പോഴും സന്തോഷവാനാണെന്നാണ് സൂചിപ്പിക്കുന്നത്. ട്വിൻഫ്ലെയിം നമ്പർ 8244 അർത്ഥം എയ്ഞ്ചൽ നമ്പർ 8244 ബ്രിഡ്ജറ്റിന് സന്തോഷവും ജിജ്ഞാസയും ക്ഷീണവുമുണ്ടാക്കുന്നു. 8244 ന്യൂമറോളജി വ്യാഖ്യാനം നിങ്ങളുടെ വന്യമായ സ്വപ്നങ്ങൾ ഇതിനകം യാഥാർത്ഥ്യമായത് പോലെയാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. ആഗ്രഹിക്കുന്നതിന് വളരെയധികം, എന്നിട്ടും നിങ്ങൾക്ക് ഇല്ലാത്ത അവസരങ്ങളെ സൂചിപ്പിക്കുന്ന ചുമതലകൾ നിങ്ങൾ ഏറ്റെടുക്കുന്നു. മുൻകരുതലുകൾ എടുക്കുക. കുമിള നിങ്ങളുടെ ഭാവനയിൽ മാത്രമുള്ളതിനാൽ, അത് പൊട്ടിത്തെറിക്കുന്നത് കൂടുതൽ ഭയാനകമായിരിക്കും. 8244 എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്? ഏഞ്ചൽ നമ്പർ 8244-ന്റെ ദൗത്യം മൂന്ന് വാക്കുകളിൽ സംഗ്രഹിക്കാം: കണ്ടെത്തുക, സൃഷ്ടിക്കുക, നിർമ്മിക്കുക. നിങ്ങളുടെ ദർശനമേഖലയിലെ 2, 3 എന്നിവയുടെ സംയോജനം, നിങ്ങൾ ഉടൻ തന്നെ ഒരു കാര്യമായ പിശക് വരുത്തേണ്ടിവരുമെന്ന് സൂചിപ്പിക്കുന്നു. പക്ഷേ, ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അത് ഒഴിവാക്കാൻ ശ്രമിക്കരുത്. സ്നേഹം യുക്തിരഹിതമാണ്; അത് സ്വയം താൽപ്പര്യത്തെ ഏറ്റവും ഭയപ്പെടുത്തുന്നു, അത് ആനന്ദത്തിന്റെ സാധ്യതയെ നശിപ്പിക്കുന്നു. ബന്ധത്തിൽ ഏഞ്ചൽ നമ്പർ 8244 ഡേറ്റിംഗ് സമയത്ത്, നിങ്ങളുടെ ഇണയുമായി ദീർഘകാല ബന്ധം തേടുന്നതിൽ ലക്ഷ്യബോധമുള്ളവരായിരിക്കുക. നിങ്ങളുടെ ഭാവിയെക്കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുമ്പോൾ, നിങ്ങളുടെ ഇണയുമായി തുറന്നു സംസാരിക്കുക. നിങ്ങളുടെ ബന്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളിയിൽ വിശ്വാസം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ 8244 അടയാളം പ്രതിനിധീകരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ വളരെ സത്യസന്ധരാണെങ്കിൽ അത് സഹായിക്കും. എയ്ഞ്ചൽ നമ്പർ 8244 സൂചിപ്പിക്കുന്നത് നിങ്ങളുടെ പങ്കാളി നിങ്ങളുടെ ബന്ധത്തിൽ ഉയർത്തുന്ന ആശങ്കകൾ നിങ്ങൾ അവഗണിക്കരുതെന്നാണ്. അവരുടെ എല്ലാ പ്രശ്നങ്ങളും ശ്രദ്ധിക്കുകയും പരിഹരിക്കുകയും ചെയ്യുക. ഈ വിഷയങ്ങളിൽ നിഷ്ക്രിയത്വം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. നിങ്ങളുടെ തെറ്റുകൾ അംഗീകരിക്കുകയും തിരുത്തുകയും ചെയ്യുന്നത് ഒരു നല്ല പങ്കാളിത്തത്തിന് കാരണമാകും. ഇത് നിങ്ങളുടെ പങ്കാളിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നു. 8244 നെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നിങ്ങളുടെ ജീവിതത്തിൽ രോഗശാന്തി സ്വീകരിക്കാനുള്ള സമയമാണിതെന്ന് സംഖ്യാശാസ്ത്ര നമ്പർ 8244 സൂചിപ്പിക്കുന്നു. നിങ്ങളെ താഴെയിറക്കാൻ ശ്രമിക്കുന്ന എല്ലാ വിനാശകരമായ വികാരങ്ങളും ഉപേക്ഷിക്കേണ്ട സമയമാണിത്. നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ ഇല തിരിയേണ്ടതുണ്ടെന്ന് ഈ നമ്പർ സൂചിപ്പിക്കുന്നു. പുതിയ തുടക്കങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കുക. നിങ്ങളുടെ കുടുംബവുമായി സമ്പർക്കം പുലർത്തണമെന്ന് 8244 നമ്പർ സൂചിപ്പിക്കുന്നു. നിങ്ങളുടെ കുട്ടികൾ വളരുമ്പോൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുക, അതിലൂടെ നിങ്ങൾക്ക് അവരുടെ ശക്തിയും കുറവുകളും തിരിച്ചറിയാൻ കഴിയും. നിങ്ങളുടെ കുടുംബവുമായി അടുത്തിടപഴകുന്നത് അവർക്ക് നിങ്ങളിൽ നിന്ന് ആവശ്യമായ സംരക്ഷണവും നൽകും. 8244 എന്നതിന്റെ ആത്മീയ അർത്ഥം ജീവിതത്തിൽ എല്ലാവരും ചെയ്യുന്ന റോളുകളെ വിലമതിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. നിങ്ങളെ സേവിക്കുന്നവരെ ചെറുതാക്കരുത്. മനഃസാക്ഷിയോടെ അവരുടെ റോളുകൾ നിറവേറ്റാനും അവരുടെ എല്ലാം വാഗ്ദാനം ചെയ്യാനും നിങ്ങൾ എല്ലാവരോടും ആവശ്യപ്പെടണം. ഏഞ്ചൽ നമ്പർ 8244 വ്യാഖ്യാനം 8244 എന്ന സംഖ്യ 8, 2, 4 എന്നീ അക്കങ്ങളുടെ വൈബ്രേഷനുകളെ സംയോജിപ്പിക്കുന്നു. നിങ്ങളുടെ ദയയുള്ള ഹൃദയം നിമിത്തം, എട്ടാം നമ്പർ അനുസരിച്ച് നിങ്ങൾ ചെയ്യുന്നതിനെ പലരും അഭിനന്ദിക്കും. പുതിയ ബിസിനസ്സ് സാധ്യതകൾ തേടി പുതിയ മേഖലകളിലേക്ക് പോകാൻ ഭയപ്പെടേണ്ടതില്ലെന്ന് ഏഞ്ചൽ നമ്പർ 2 നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങളുടെ ദാമ്പത്യത്തിലെ നിങ്ങളുടെ ശ്രമങ്ങളെ നിങ്ങളുടെ പങ്കാളി അഭിനന്ദിക്കുന്നതായി നമ്പർ 4 സൂചിപ്പിക്കുന്നു, അതിനാൽ അത് തുടരുക. സംഖ്യാശാസ്ത്രം 8244 പ്രതീകാത്മകത എയ്ഞ്ചൽ നമ്പർ 8244 82, 824, 244, 44 എന്നിവയുമായി പ്രതിധ്വനിക്കുന്നു. മോശം പെരുമാറ്റമുള്ളവരുമായി സഹവസിക്കരുതെന്ന് നമ്പർ 82 മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ മുതിർന്നവരുടെ ഉപദേശം നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾ വിജയിക്കുമെന്ന് 824 നമ്പർ ഉറപ്പ് നൽകുന്നു. ഏഞ്ചൽ നമ്പർ 244 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളുടെ വിജയത്തെക്കുറിച്ചുള്ള മികച്ച വാർത്തകൾ നിങ്ങൾക്ക് നൽകും. അവസാനമായി, 44 എന്ന സംഖ്യ നിങ്ങളുടെ ജീവിതത്തിൽ വരുന്ന നാലിരട്ടി അനുഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. 8244 ഏഞ്ചൽ നമ്പർ: സംഗ്രഹം എയ്ഞ്ചൽ നമ്പർ 8244 നിങ്ങളുടെ ജീവിതത്തിലെ ഓരോ പുതിയ ദിവസവും വിലമതിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിൽ ലഭിക്കുന്ന ഓരോ അവസരത്തിനും നന്ദി പറയുക. നിങ്ങളുടെ ജീവിതം ദൈവിക ലോകത്തിൽ നിന്നുള്ള സമ്മാനമായതിനാൽ ദയവായി നിസ്സാരമായി കാണരുത്.
ഭുവനേശ്വർ: കല്യാണത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് പ്രകടനം കാഴ്ചവെച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒഡിഷയിലെ മയൂർബാഞ്ച് ജില്ലയിൽ കരാഞ്ചിയ നഗരത്തിലാാണ് കേസിനാസ്പദമായ സംഭവം. വരന്റെ വീട്ടുകാർ തന്നെയാണ് പാമ്പാട്ടിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇവർ തെരുവിലൂടെ നൃത്തം ചെയ്ത് റാലി നടത്തവേ പാമ്പാട്ടി തന്റെ മുളയുടെ കുട്ടയിൽ നിന്നും മൂർഖനെ പുറത്തെടുക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ഭയപ്പെടുകയും ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മൂർഖനെ രക്ഷപ്പെടുത്തി പാമ്പാട്ടിയുൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. മൂർഖൻ പാമ്പിനെ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പാമ്പാട്ടിയുടെ പ്രകടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കല്യാണത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ പാമ്പാട്ടി മൂർഖനെ പുറത്തെടുക്കുന്നതും പ്രകടനം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പോലീസ് പ്രതികരിച്ചു. പാമ്പിന്റെ വിഷപ്പല്ലുകൾ ഒരുപക്ഷേ പാമ്പാട്ടി നീക്കം ചെയ്തിരിക്കാമെന്നും ഇത് നിയമവിരുദ്ധമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. Tags: ODISHAcobraNaagin dance ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ഉദ്ഘാടനം ചെയ്ത ആശുപത്രികൾ ഒഴിഞ്ഞു കിടക്കണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി; ഏഴ് കാൻസർ സെന്ററുകൾ രാജ്യത്തിന് സമർപ്പിച്ച് മോദിയും രത്തൻ ടാറ്റയും Next Post ദുബായ് വിമാനത്താവളത്തിലെ റൺവേ താത്കാലികമായി അടക്കുന്നു;പുതുക്കിയ നിർദശങ്ങൾ പിന്തുടരണമെന്ന് എയർഇന്ത്യ More News from this section എന്തിനാണ് രണ്ട് ഭരണഘടന , എന്തിനാണ് ഇങ്ങനെ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നത് ; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ ജീവനാണ് പ്രധാനം; റോഡ് ഷോയ്‌ക്കിടെ ആംബുലൻസിന് വഴി നൽകി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ പരിശോധനകളെല്ലാം ഇനി അത്യാധുനിക സെൻസറുകൾ വഴി; മൊബൈലിൽ യാത്രാരേഖകൾ ; ഡിജി യാത്ര ആപുമായി വ്യോമ മന്ത്രാലയം പോലീസ് ഉദ്യോ​ഗസ്ഥർക്ക് സർക്കാർ ശമ്പളം നൽകുന്നില്ലെന്ന് മെഹബൂബ മുഫ്തി; പിഡിപി നേതാവിന്റെ വ്യാജ ആരോപണത്തെ പൊളിച്ചടുക്കി കശ്മീർ പോലീസ്; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് താക്കീത് ക്ഷണിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥി പിടിയിലായി : ഒടുവിൽ രക്ഷപെടാൻ പാത്രം കഴുകി , വീഡിയോ വൈറലാക്കിയവർക്കെതിരെ പരാതി നൽകി യുവാവ് ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ചൈന; ബീജിംഗിന് കണക്കിന് മറുപടി നൽകി ഇന്ത്യ Load More Latest News പോരാട്ടം തുല്യം; സമനിലയോടെ ക്രൊയേഷ്യ പ്രീക്വാർട്ടറിലേയ്‌ക്ക്; ലോകരണ്ടാം റാങ്കുകാരായ ബെൽജിയം പുറത്ത് ചാലക്കുടി മാർക്കറ്റിൽ ഗുണ്ടകൾ തമ്മിൽ കൂട്ടത്തല്ല്; കമ്പിപാര കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; ആളുകൾ സംഘടിച്ചതോടെ ഓടി രക്ഷപ്പെട്ട് ഗുണ്ടകൾ കാനഡയെ വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ; ബെൽജിയം പുറത്ത്- Belgium out from FIFA 2022 ഫുട്ബോൾ മാമാങ്കം എന്നത് ആലോചിക്കാൻ പോലും പറ്റാത്തവർ; 150 കോടിയിൽ നിന്നും 11 എണ്ണത്തിനെ സെറ്റാക്കാൻ പറ്റുമോ എന്ന് അബ്ദുറബ്ബിന്റെ പരിഹാസം; മറുപടി നൽകി ശ്രീജിത്ത് പണിക്കർ- P.K. Abdu Rabb, Sreejith Panickar ജിഹാദ് കൂട്ടക്കൊല നടത്തുന്ന സ്ത്രീക്ക് ഏറ്റവും ഭീകരനായ തീവ്രവാദിയെ വിവാഹം ചെയ്യാൻ അവസരം : വാഗ്ദാനം നൽകിയ മുസ്ലീം പുരോഹിതൻ ഷെയ്ഖ് അബ്ദുല്ല ഫൈസലിനെതിരെ കേസ് യുവാവിന്റെ ദുരൂഹ മരണം ; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ ‘വാർ‘ ഓഫ് സൈഡുകൾ വിവാദമാകുന്നു; ഗ്രീസ്മാന്റെ ഗോളിൽ അവകാശവാദമുന്നയിച്ച് ഫ്രാൻസ് ഫിഫക്ക് പരാതി നൽകി- France against VAR Off Side Call മൃതദേഹം ചിതയിൽ വെയ്‌ക്കുന്നതിന് മുൻപ് പോലീസിന് തോന്നിയ സംശയം; തെളിഞ്ഞത് കൊലപാതക കഥ; അമ്മയെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
‘എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ പാപം ചെയ്യുന്നില്ലെങ്കില്‍ പാപം ചെയ്യുകയും അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ കൊണ്ടുവരും.” മനുഷ്യരെന്ന നിലയില്‍ വീഴ്ച്ചകള്‍ സംഭവിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ തെറ്റുകള്‍ക്ക് നേരെയുള്ള ആളുകളുടെ സമീപനം വ്യത്യസ്തമാണ്. ചിലരെയെല്ലാം അവരുടെ തെറ്റുകള്‍ ദൈവിക സരണിയില്‍ നിന്നും തെറ്റിച്ചു കളയുന്നു. അതേസമയം മറ്റുചിലര്‍ പശ്ചാതപിച്ചു പാപമോചനം തേടിയും അവയെ മറികടന്ന് ഉയര്‍ന്ന സ്ഥാനത്ത് എത്തുകയും ചെയ്യുന്നു. ചിലരെയെല്ലാം അവരുടെ പാപങ്ങളും തെറ്റുകളും ബന്ധിക്കുകയാണ് ചെയ്യുന്നത്. അവനെ അവ നിഷ്‌ക്രിയനാക്കുകയും മാനസികമായി തകര്‍ക്കുകയും അവന്റെ മേല്‍ പൂര്‍ണ ആധിപത്യം നേടുകയും ചെയ്യുന്നു. എല്ലാ സല്‍കര്‍മങ്ങളില്‍ നിന്നും അതവനെ അറുത്തുമാറ്റുന്നു. സന്മാര്‍ഗത്തിനും അവനുമിടയില്‍ അവ മതില്‍ തീര്‍ക്കുകയും ചെയ്യുന്നു. തെറ്റ് സംഭവിച്ചതിന് ശേഷം പിശാചിന് തന്നെ വിട്ടുകൊടുക്കുന്നവരാണ് മറ്റൊരു വിഭാഗം. വീണ്ടും വീണ്ടും അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. പശ്ചാത്താപത്തിലും സംസ്‌കരണത്തിലുമുള്ള നിരാശയാണ് അതിലേക്കവനെ എത്തിക്കുന്നത്. അപ്പോള്‍ മനുഷ്യന്‍ പടിപടിയായി സന്‍മാര്‍ഗത്തില്‍ നിന്ന് അകലുകയും തിന്മയുടെ ശക്തികളിലേക്ക് പടിപടിയായി അടുക്കുകയും ചെയ്യുന്നു. അതിന്റെ കറ അല്‍പാല്‍പമായി അവന്റെ മനസ്സില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഒരു വിശ്വാസിയെ തെറ്റിലകപ്പെടുത്താനുള്ള ഒരവസരവും പിശാച് പാഴാക്കുകയില്ല. അത് പശ്ചാത്താപത്തെ സംബന്ധിച്ച് അവനില്‍ നിരാശയുണ്ടാക്കുകയും മനസ്സിനെ ഇടുങ്ങിയതാക്കുകയും ചെയ്യും. ഘട്ടംഘട്ടമായി വിശ്വാസത്തില്‍ നിന്ന് തന്നെയത് അവനെ അകറ്റുന്നു. അപ്പോള്‍ തെറ്റുകളും കുറ്റങ്ങളും ഓരോന്നായി അവനില്‍ ജന്മമെടുക്കുന്നു. അപ്പോള്‍ സന്‍മാര്‍ഗത്തില്‍ ചരിക്കാന്‍ പറ്റിയ ആളല്ല താനെന്ന് പറഞ്ഞ് മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അകലുന്നു. പാപത്തില്‍ അകപ്പെടുന്ന പലര്‍ക്കും അതില്‍ നിന്നും മോചനം സാധിക്കാറില്ല. നിരന്തരമുള്ള തിന്മകളിലേക്കുള്ള വാതിലാണ് അതവനില്‍ തുറക്കുന്നത്. ആരെങ്കിലും അതിനൊരു വിരാമമിട്ട് അല്ലാഹുവില്‍ അഭയം തേടിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വാസികളേ, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരാതിരിക്കുവിന്‍, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നവനോട് അവന്‍ നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ മാത്രമായിരിക്കും കല്‍പിക്കുക. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍ ഒരാളും ഒരിക്കലും സംസ്‌കൃതനാവുമായിരുന്നില്ല.” (അന്നൂര്‍: 21) ഇതില്‍ പറഞ്ഞിരിക്കുന്ന പിശാചിന്റെ കാല്‍പാടുകള്‍ അവനുണ്ടാക്കുന്ന പ്രേരണകളാണെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഖതാദ പറയുന്നു: എല്ലാ തെറ്റുകളും പിശാചിന്റെ കാല്‍പാടുകളാണ്. അതിനുള്ള പരിഹാരവും അല്ലാഹു നമുക്ക് നിര്‍ദേശിച്ചു തന്നിട്ടുണ്ട്: ”നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇവ്വിധമുള്ള സജ്ജനങ്ങളെ അല്ലാഹു അത്യധികം സ്‌നേഹിക്കുന്നുവല്ലോ. അവരോ, ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് തങ്ങളെത്തന്നെ അക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് പാപമോചനം തേടുന്നവരാകുന്നു. എന്തെന്നാല്‍, പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണ്ട്? അവര്‍, അറിഞ്ഞുകൊണ്ട് ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലം നാഥങ്കല്‍ നിന്നുള്ള പാപമോചനവും താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാകുന്നു. അവരതില്‍ നിത്യവാസികളാകുന്നു. സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതമായിരിക്കുന്നു” (ആലുഇംറാന്‍: 133-136) പശ്ചാത്തപിച്ചും പാപമോചനം തേടിയും തെറ്റില്‍ നിന്ന് ഉടന്‍ ഊരിപ്പോരാനുള്ള കല്‍പനയാണിതില്‍. തെറ്റുകള്‍ പൊറുത്തുകൊടുക്കുന്നവും പാപമോചനം ചെയ്യുന്നവനുമാണ് അല്ലാഹുവെന്ന് മനസ്സിലാക്കണം. തെറ്റുകളോട് ഉദാസീനത കാണിച്ച് പിശാചിന്റെ കാല്‍പാടുകള്‍ പിന്തുടരുകയല്ല വിശ്വാസി വേണ്ടത്. അതിന് പകരം ഉടന്‍ അതിന് ചികിത്സ നല്‍കുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: ”ഒരുവന്‍ ഒരു തിന്മ പ്രവര്‍ത്തിക്കാനിടയായി, അല്ലെങ്കില്‍ തന്നോടുതന്നെ അധര്‍മം ചെയ്തുപോയി; എന്നാലും പിന്നെ, അവന്‍ അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഏറെ പൊറുക്കുന്നവനായും ദയാപരനായുംതന്നെ കണ്ടെത്തുന്നതാകുന്നു.” (അന്നിസാഅ്: 110) മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”എന്നാല്‍, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കാന്‍ പോകുന്നില്ല. ജനം പാപമോചനമര്‍ഥിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്റെ വഴക്കവുമല്ല.” (അല്‍അന്‍ഫാല്‍: 33) പാപങ്ങളെ പരിഹരിക്കേണ്ടതെങ്ങിനെയെന്ന് പ്രവാചക വചനങ്ങളും പഠിപ്പിച്ചു തരുന്നുണ്ട്. അബൂഹുറൈറയില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ പാപം ചെയ്യുന്നില്ലെങ്കില്‍ പാപം ചെയ്യുകയും അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ കൊണ്ടുവരും.” അനസ് ബിന്‍ മാലികില്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ”എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, ആകാശ ഭൂമികള്‍ക്കിടയിലുള്ളതെല്ലാം നിറയുവോളം നിങ്ങള്‍ പാപങ്ങള്‍ ചെയ്താലും നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടിയാല്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. മുഹമ്മദിന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ തെറ്റു ചെയ്യുന്നില്ലെങ്കില്‍ തെറ്റു ചെയ്യുകയും പാപമോചനം തേടുകയും ചെയ്യുന്ന സമൂഹത്ത് അവന്‍ കൊണ്ടുവരും, അവര്‍ക്കവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും.”
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഗോള്‍ മഴ പെയ്യിച്ച് ഇംഗ്ലണ്ട്. ഇ​റാ​നെ ര​ണ്ടി​നെ​തി​രെ ആ​റു​ഗോ​ളു​ക​ൾ​ക്ക് ഇം​ഗ്ല​ണ്ട് ത​ക​ർ​ത്തു​വി​ട്ടു. ഇം​ഗ്ല​ണ്ടി​നാ​യി ബു​ക്കാ​യോ സാ​ക്ക ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജു​ഡ് ബെ​ലിം​ഗാം, റ​ഹിം സ്റ്റെ​ർ​ലിം​ഗ്, മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡ്, ജാ​ക് ഗ്രീ​ലി​ഷ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ നേ​ടി. മത്സരത്തിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 31-ാം മിനിറ്റ് മുന്നിലെത്തി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരെ ഇറാന് പിടിച്ചുനില്‍ക്കാനായില്ല. മെ​ഹ്തി ത​രേ​മി​യാ​ണ് ഇ​റാ​ന്‍റെ ആ​ശ്വാ​സ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്ന ഇം​ഗ്ലീ​ഷു​കാ​ർ ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ എ​ണ്ണം ആ​റാ​ക്കി. ആ​ദ്യ പ​കു​തി​യി​ൽ സ​മ്പൂ​ർ​ണ ഇം​ഗ്ലീ​ഷ് ആധി​പ​ത്യ​മാ​ണ് ക​ണ്ട​ത്. ഒ​രി​ക്ക​ൽ​പോ​ലും ഇ​റാ​ന് ഇം​ഗ്ലീ​ഷ് ബോ​ക്സി​ലേ​ക്ക് എ​ത്തി​നോ​ക്കാ​നാ​യി​ല്ല. രണ്ടാം പകുതിയില്‍ ഇറാന്‍ തുടക്കത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി. 62ാം മിനുറ്റില്‍ ഇംഗ്ലണ്ട് ലീഡ് നാലാക്കി. ബുക്കായോ സാക്കയാണ് ഒരിക്കല്‍ കൂടി വലചലിപ്പിച്ചത്. എന്നാല്‍ 65ാം മിനുറ്റില്‍ ഇറാന്‍ തരേമിയിലൂടെ ഒരു ഗോള്‍ മടക്കി. പകരക്കാരാനായി എത്തിയ റാഷ് ഫോര്‍ഡ് ഇംഗ്ലണ്ട് സ്കോര്‍ അഞ്ചാക്കി. കളി അവസാനിക്കാനിരിക്കെ മറ്റൊരു പകരക്കാരന്‍ ഗ്രീലിഷും സ്കോര്‍ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍ നേട്ടം ആറായി. ഇന്‍ജുറി ടൈമിന്റെ 11-ാം മിനിറ്റില്‍ ഇറാന് അനുകൂലമായി വാറിന്റെ സഹായത്തോടെ റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത മെഹ്ദിക്ക് പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ട് വലക്കുള്ളില്‍. സ്കോര്‍ 6-2.
വളരെ എളുപ്പത്തിൽ തന്നെ ഒരുപാട് പല്ലിയുടെ ശല്യം പൂർണമായും വീടുകളിൽ നിന്നും മാറി കിട്ടുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾ ഇത്തരം കാര്യങ്ങൾ ശ്രമിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്നത് എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ. നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായിട്ടും ചെയ്തു നോക്കുക. ഇത്തരം കാര്യങ്ങൾ നല്ല രീതിയിൽ നമ്മൾ ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ സാധ്യമാകുന്നു. അതിനുവേണ്ടി നമ്മൾ ഒരു ചിരാത് എടുത്തു വെച്ചതിനുശേഷം അതിലേക്ക് ചിരട്ട കത്തിച്ച ഇട്ടതിനുശേഷം അതിലേക്ക് അല്പം അഷ്ടചൂർണം ചേർക്കുക. ഇത് വീട്ടിൽ ആകെ പുകഴ്ത്തുന്നത് ഫലപ്രദമായ മാർഗമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മജ്ജ വരുത്താൻ സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മാറ്റം ഉണ്ടാകുന്നത്. ഇതിനുള്ള സുഗന്ധം പരത്തുന്ന അതോടൊപ്പം തന്നെ പല്ലിയുടെ ശല്യം പൂർണമായി മാറി കിട്ടാനും ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നു. നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മാറ്റം കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. Share FacebookWhatsApp Prev Post യൂറിക്ക് ആസിഡ് ശരീരത്തിൽ നിന്ന് കുറയ്ക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക | Solutions To Reduce Uric Acid
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
കവി ചെറിയാൻ കെ. ചെറിയാൻ: എൺപത്തെട്ടിലും കവിത്വത്തിന്റെ മിന്നലാട്ടം (മനോഹര്‍ തോമസ്)- എൺപത്തെട്ടാം പിറന്നാൾ ആഘോഷിക്കുന്ന ചെറിയാൻ കെ.... ഞാനെന്തുകഴിക്കണമെന്നും, എന്തുടുക്കണമെന്നും, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ (മനോഹര്‍ തോമസ്)- കാലാകാലങ്ങളായി , നമ്മള്‍ കേള്‍ക്കുന്നു ,പഠിക്കുന്നു... അമേരിക്കന്‍ എഴുത്തിലെ ദാര്‍ശനിക തലം (മനോഹര്‍ തോമസ്)- ഈയൊരു വിഷയം സര്‍ഗ്ഗവേദിയില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്... ജാതകവശാല്‍ ഒരു വ്യാപാരി (മനോഹര്‍ തോമസ്‌)- `അമേരിക്കയിലെ വ്യാപാരികളുടെ കുട്ടായ്‌മ ആണ്‌ .താനും... അരവിന്ദന് ഒരു കണ്ണുനീര്‍ പ്രണാമം - മനോഹര്‍ തോമസ് - 'എടാ മനോഹറെ നീ എന്നെ... വായനയുടെ സോപാനത്തില്‍ തിരിതെളിയിച്ച കഥാകാരന്‍ (മനോഹര്‍ തോമസ്‌)- എഴുത്തിന്റേയും വായനയുടേയും നാട്ടുക്കൂട്ടമായ സര്‍ഗ്ഗവേദി മുട്ടത്തുവര്‍ക്കിയുടെ...
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ആന്നലത്തോട് സൗഹൃദ കൂട്ടായ്മയുടെ ഭക്ഷ്യ കിറ്റ് വിതരണം പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ്​ ഡോ. പ്രദീപ് കൂടയ്‌ക്കൽ വിതരണ ചുമതലയുള്ള കോഓർഡിനേറ്റേഴ്‌സിന് നൽകി ഉദ്ഘാടനം ചെയ്യുന്നു By വെബ് ഡെസ്ക് പൂച്ചാക്കൽ: ആലപ്പുഴ ജില്ല പാണാവള്ളി ആന്നലത്തോട് പ്രദേശവാസികൾ വാട്സാപ്പിലൂടെ രൂപം നൽകിയ സൗഹൃദ കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം നടത്തി. പ്രദേശത്ത് കോവിഡ് വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ട് പ്രയാസപ്പെടുന്ന നൂറോളം കുടുംബങ്ങൾക്ക് 15 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റാണ്​ വിതരണം നടത്തിയത്. ഭക്ഷ്യകിറ്റി​െൻറ വിതരണ ഉദ്ഘാടനം പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ്​ ഡോ. പ്രദീപ്‌ കൂടയ്‌ക്കൽ നിർവ്വഹിച്ചു. സ്ഥിരം മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗികൾക്ക് മരുന്ന് ലഭ്യമാക്കാനുള്ള പദ്ധതിയും അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. ഷിയാസ്, അൻവർ ഷാ, നസീബ് ബഷീർ, പി.എ.അൻസാരി, സാദിഖ്, അബ്ദുൽ സലാം, ഹക്കീം പാണാവള്ളി, റിജാസ്, അബ്ദുൽ സത്താർ, നിഷാദ് ഉമർ , അനസ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന പൂഞ്ഞാർ തെക്കേക്കര സ്വദേശി അനീഷ്‌കുമാറിനായി നാടിന്റെ കൈത്താങ്ങ്. പഞ്ചായത്തിലെ 14 വാർഡുകളിലും ആയി ഞായറാഴ്ച നടത്തിയ ധനസമാഹരണത്തിന് ലഭിച്ചത് 22,08,519 രൂപ. എല്ലാ വാർഡുകളിലും നിന്നും ഒരു ലക്ഷത്തിൽ കുറയാത്ത തുക ലഭിച്ചു. ലഭിച്ച തുക വൈകുന്നേരത്തോടെ എണ്ണിത്തിട്ടപ്പെടുത്തി. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്യൻ കുളത്തുങ്കൽ തുകയടങ്ങിയ ബാഗ് അനീഷിന്റെ കുടുംബത്തിന് കൈമാറി. തുക ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ ശാഖയിൽ ആണ് നിക്ഷേപിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ പണം യഥാസമയങ്ങളിൽ ബാങ്കിൽ നിന്നും ലഭ്യമാക്കും. രക്ഷാ സമിതി കൺവീനർ കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് അത്തിയാലിൽ, ജനറൽ കൺവീനർ ബൈജു ജേക്കബ് , പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാതെ ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന അനീഷ് കുമാറിന് വൃക്ക ദാനം ചെയ്യുന്നത് അനീഷിന്റെ 70 വയസ് കഴിഞ്ഞ പിതാവ് രാജപ്പൻ നായരാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലാണ് ഓപ്പറേഷൻ. വൃക്ക ദാതാവിന് പ്രായം 70 കഴിഞ്ഞതിനാൽ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ ചെയ്യില്ലാത്തതിനാലാണ് സ്വകാര്യ മെഡിക്കൽ കോളേജിനെ ആശ്രയിക്കാൻ നിർബന്ധിതമായത്. ശസ്ത്രക്രിയയ്ക്കും, മരുന്നുകൾക്കും 3 മാസത്തെ ആശുപത്രി വാസത്തിനും തുടർചികിത്സയ്ക്കുമായി 15 ലക്ഷം രൂപ വേണ്ടിവരും. ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഇതിനോടകം 4 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു.
ജ്യോതിക നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാട്രിൻ മൊഴി. ഹിന്ദിയിൽ വിദ്യ ബാലൻ നായികാ ആയി എത്തിയ തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് റീമക്ക് ആണ് ചിത്രം. രാധ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഇപ്പോൾ മലയാളികളുടെ സ്വന്തമായ ജിമ്മിക്കി കമ്മൽ ഗാനം ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുകയാണ്. ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ജ്യോതികയും ലക്ഷ്മി മഞ്ചുവുമാണ് വിഡിയോയിൽ. വിവാഹത്തിന് ശേഷം വൻ ഇടവേള എടുത്ത ജ്യോതിക തിരിച്ചു വരവിൽ സോളോ നായികയായി ആണ് തിരിച്ചു വരവ് നടത്തിയത്. നായകൻ ഇല്ലാതെ തന്നെ തനിക്ക് ചിത്രങ്ങൾ വിജയിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ചു കഴിഞ്ഞു ജ്യോതിക. മൊഴി എന്ന ചിത്രത്തിന് ശേഷം ജ്യോതികയും രാധ മോഹനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. കാഷിഫ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. മഹേഷ് മുത്തുസ്വാമി ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒരു മികച്ച ചിത്രമാകും ഇതെന്ന് സൂചിപ്പിക്കുന്ന ട്രൈലെർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. Related Posts Movie & Gossips ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി Movie & Gossips തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി Movie & Gossips ആരാധകരുടെ മനം കവരുമൊരു താരസെൽഫി Movie & Gossips മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ Movie & Gossips എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു Movie & Gossips ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. DAY IN PICSMore Photos വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ദിനമാണ് സെപ്റ്റംബർ 19 . യുവരാജ് സിങ്ങെന്ന ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുകയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ സെപ്റ്റംബര്‍ 19ന് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലാണ് യുവരാജ് ബ്രോഡിനെ നാണം കെടുത്തിയത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റിങ് വെടിക്കെട്ടിനെ ഐപിഎല്ലിന്റെ ആവേശത്തിനിടയിലും ഇന്ത്യന്‍ ആരാധകര്‍ വിസ്മരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ യുവരാജിന്റെ സിക്‌സര്‍ വെടിക്കെട്ടിനെ ആരാധകര്‍ ആഘോഷമാക്കുകയാണ്. ദക്ഷിണാഫ്രിക്ക വേദിയായ 2007 ടി 20 വേൾഡ് കപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 12 പന്തിലാണ് യുവരാജ് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി20 ഫോര്‍മാറ്റില്‍ ഇന്നും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് യുവരാജിന്റെ പേരില്‍ ഭദ്രം.ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഗൗതം ഗംഭീറും (58) വീരേന്ദര്‍ സെവാഗും (68) ചേര്‍ന്ന് ഇന്ത്യക്ക് ഗംഭീര തുടക്കം സമ്മാനിച്ചപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ യുവരാജ് തല്ലിത്തകര്‍ത്തു. 16 പന്തുകള്‍ മാത്രം നേരിട്ട യുവി 7 സിക്‌സും മൂന്ന് ഫോറുമടക്കം അടിച്ചെടുത്തത് 58 റണ്‍സ്. ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി യുവരാജ് നടത്തിയ വാക്കുതര്‍ക്കത്തിന്റെ പരിണിത ഫലം അനുഭവിച്ചത് ബ്രോഡും. യുവതാരമായിരുന്ന ബ്രോഡ് ആവനാഴിയിലെ എല്ലാ തന്ത്രങ്ങളും പുറത്തെടുത്തെങ്കിലും ആറ് സിക്‌സര്‍ എന്ന നാണക്കേടിനെ തടുത്ത നിര്‍ത്താനായില്ല. ഓഫ് സൈഡിലേക്കും ഓണ്‍ സൈഡിലേക്കും തുടരെ തുടരെ യുവി പന്ത് പായിച്ചു. ഫ്‌ളിന്റോഫിനെയും ഒരു തവണ യുവി ആതിര്‍ത്തി കടത്തിയെങ്കിലും അടുത്ത സിക്‌സര്‍ ശ്രമം പോള്‍ കോളിങ് വുഡിന്റെ കൈകളില്‍ അവസാനിച്ചു. ഇന്ത്യക്കുവേണ്ടി ഒരോവറില്‍ ആറ് സിക്‌സര്‍ നേടിയ ഏക താരവും യുവരാജാണ്.സിക്‌സറില്‍ മറ്റ് പല ഇന്ത്യന്‍ താരങ്ങളും നിരവധി റെക്കോഡുകള്‍ കുറിച്ചെങ്കിലും യുവിയുടെ ആറ് സിക്‌സര്‍ നേട്ടത്തിന് ഒപ്പമെത്താന്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും സാധിച്ചിട്ടില്ല. ഇന്ത്യ ഉയര്‍ത്തി 218 റണ്‍സിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 200 റണ്‍സില്‍ അവസാനിച്ചു. 18 റണ്‍സിന്റെ ജയം ഇന്ത്യക്ക്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയും ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിച്ച യുവരാജ് 30 പന്തില്‍ 5 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ നേടിയത് 70 റണ്‍സ്. ഫൈനലില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പും നേടി. 2011ലെ ഏകദിന ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ യുവിയാണ് ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ചത്. (കടപ്പാട് ) Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
[110, 126, 127 എന്നീ മൂന്ന് വചനങ്ങള്‍ മദീനയില്‍ ഉഹ്ദ് യുദ്ധം കഴിഞ്ഞ ഉടനെ അവതരിച്ചതാണെന്നു പറയപ്പെട്ടിട്ടുണ്ട്.] 68-ാം വചനത്തില്‍ തേനീച്ചയെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇതിനു സൂറത്തുന്നഹ്ല്‍ എന്നു പേരു പറയപ്പെടുന്നു. മനുഷ്യര്‍ക്ക് അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്ന വളരെയധികം അനുഗ്രഹങ്ങളെക്കുറിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു سورة النعم (അനുഗ്രഹങ്ങളുടെ അദ്ധ്യായം എന്നും ഇതിനു പേരുണ്ട്. 16:1 أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴾١﴿ (ഇതാ) അല്ലാഹുവിന്റെ കല്പന വന്നു (പോയി)! അതിനാല്‍, അതിനു നിങ്ങള്‍ ധൃതിപ്പെടേണ്ട. അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നതില്‍ നിന്നും അവന്‍ മഹാ പരിശുദ്ധന്‍! അവന്‍ അത്യുന്നതനുമായിരിക്കുന്നു!! أَتَىٰٓ വന്നു, വന്നിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്പന, കാര്യം فَلَا تَسْتَعْجِلُوهُ അതിനാല്‍ (എന്നാല്‍) നിങ്ങളതിനു ധൃതികൂട്ടേണ്ട سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ (അവനു സ്തോത്രം) وَتَعَالَىٰ അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു, അത്യുന്നതനുമാകുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു. أَمْرُ اللَّـهِ (അല്ലാഹുവിന്റെ കല്‍പന) കൊണ്ടു വിവക്ഷ അന്ത്യസമയം (الساعة)ആണെന്നത്രെ അധിക വ്യാഖ്യാതാക്കളും പറയുന്നത്. അവിശ്വാസികള്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ട ശിക്ഷയാണെന്നും, കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലനടപടിയാണെനും അഭിപ്രായങ്ങളുണ്ട്. വാസ്തവത്തില്‍ ഈ മൂന്നും ഒരേ സാരത്തില്‍ കലാശിക്കുന്നവയാകുന്നു. സൂറത്തുല്‍ ഖമറിന്റെ ആരംഭത്തില്‍ اقْتَرَبَتِ السَّاعَةُ (അന്ത്യസമയം അടുത്തുവന്നു) എന്നും, സൂ: അമ്പിയാഇന്റെ ആരംഭത്തില്‍ اقْتَرَبَ لِلنَّاسِ حِسَابُهُمْ (മനുഷ്യര്‍ക്കു അവരുടെ വിചാരണ അടുത്തുവന്നിരിക്കുന്നു) എന്നുമൊക്കെ അവതരിക്കുകയും, സത്യനിഷേധത്തില്‍നിന്നു മടങ്ങാത്ത പക്ഷം അല്ലാഹുവിങ്കല്‍നിന്നു ശിക്ഷ അനുഭവപ്പെടുമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) താക്കീതു നല്‍കുകയും ചെയ്തപ്പോള്‍, ഇതൊക്കെ സത്യമാണെങ്കില്‍ എന്തുകൊണ്ടു അതൊന്നും സംഭവിക്കുന്നില്ലെന്നു അവിശ്വാസികള്‍ പറയാറുണ്ടായിരുന്നു. അതിനൊരു മറുപടിയാണിത്‌. അല്ലാഹു പറയുന്നു: ‘അവര്‍ നിന്നോടു ശിക്ഷക്കു ധൃതികൂട്ടുന്നു. നിര്‍ണ്ണയിക്കപ്പെട്ട ഒരവധി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്കു ശിക്ഷ (ഇപ്പോള്‍ തന്നെ) വരുമായിരുന്നു. അവര്‍ അറിയാത്ത നിലയില്‍ അതവര്‍ക്കു പെട്ടെന്നു വന്നെത്തുകതന്നെ ചെയും. അവര്‍ നിന്നോടു ശിക്ഷക്കു ധൃതികൂട്ടുന്നു. നിശ്ചയമായും, നരകം അവിശ്വാസികളെ വലയം ചെയ്യുന്നതുമാകുന്നു.’ (അങ്കബൂത്ത് : 53, 54). വീണ്ടും പറയുന്നു: ‘അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിനു ധൃതികൂട്ടുന്നു. വിശ്വസിച്ചവരാകട്ടെ, അതിനെക്കുറിച്ചു ഭയപ്പെടുന്നവരുമാകുന്നു. അതു യഥാര്‍ത്ഥമാണെന്നു അവര്‍ അറിയുകയും ചെയും.’ (ശൂറാ: 18). ഈ ധൃതികൂട്ടലിനു അല്ലാഹു നല്‍കിയ മറുപടിയുടെ സാരം ഇതാണ്: ‘അല്ലാഹുവിന്റെ കല്‍പന ഇതാ വന്നുകഴിഞ്ഞു. അതിനു വളരെയൊന്നും താമസമില്ല. അതു വരാതിരിക്കുകയുമില്ല. എന്നാല്‍, അതിനൊരു അവധിയുണ്ട്‌. അതു വരുമ്പോഴാണതു സംഭവിക്കുക. അതിനു ധൃതികൂട്ടേണ്ട ആവശ്യമില്ല. ധൃതികൂട്ടുന്നതുകൊണ്ടു ദോഷമല്ലാതെ സംഭവിക്കുവാന്‍ പോകുന്നുമില്ല. അല്ലാഹുവിനു പങ്കുകാരെ സങ്കല്‍പിച്ചുണ്ടാക്കുന്നതില്‍ നിന്നാണ് അവരുടെ മേല്‍ സൂചിപ്പിച്ച ധൃതികൂട്ടലും നിഷേധവും ഉടലെടുക്കുന്നത്. അവരുടെ ദൈവങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നു അവരെ രക്ഷിക്കുമെന്നും അവര്‍ ധരിച്ചുവരുന്നു. അതുകൊണ്ടു അല്ലാഹുവിനു പങ്കുകാർ ഉണ്ടായിരിക്കുകയെന്ന കാര്യം തന്നെ അസംഭവ്യമാണെന്നും, അതില്‍ നിന്നും എത്രയോ പരിശുദ്ധനും ഉന്നതനുമാണ് അല്ലാഹുവെന്നും അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. (سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ) 16:2 يُنَزِّلُ ٱلْمَلَـٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱتَّقُونِ ﴾٢﴿ അവന്റെ അടിയാന്‍മാരില്‍നിന്നു അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്റെ കല്‍പനയാകുന്ന ആത്മാവു (അഥവാ ജീവനു)മായി അവന്‍ മലക്കുകളെ ഇറക്കുന്നു; അതായതു, ഞാനല്ലാതെ ഒരു ആരാധ്യനുമില്ല; അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു കൊള്ളുവിന്‍ എന്നു (ജനങ്ങളെ) താക്കീതു ചെയ്യണമെന്ന്. يُنَزِّلُ അവന്‍ ഇറക്കുന്നു الْمَلَائِكَةَ മലക്കുകളെ بِالرُّوحِ ആത്മാവു (ജീവനു)മായി مِنْ أَمْرِهِ അവന്റെ കല്‍പനയാകുന്ന, കല്‍പനയില്‍ നിന്ന് عَلَىٰ مَن യാതൊരുവരുടെമേല്‍, ചിലര്‍ക്കു يَشَاءُ അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്ന് أَنْ أَنذِرُوا നിങ്ങള്‍ താക്കീതു ചെയ്യണമെന്നു أَنَّهُ لَا إِلَـٰهَ ഒരു ആരാധ്യനുമില്ലെന്ന് إِلَّا أَنَا ഞാനല്ലാതെ فَاتَّقُونِ അതിനാല്‍ എന്നെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ‘ആത്മാവു, ജീവന്‍, ജീവസ്സു’ എന്നൊക്കെയാണ് رُّوح (റൂഹ്) എന്ന പദത്തിനര്‍ത്ഥം. അല്ലാഹുവിന്റെ കല്‍പനകളും സന്ദേശങ്ങളുമാകുന്ന ‘വഹ്-യാ’ണു ഇവിടെ അതുകൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഹൃദയങ്ങള്‍ക്കു ജീവസ്സും, ആത്മാക്കള്‍ക്കു ചൈതന്യവും നല്‍കുന്നതാണല്ലോ അവ. 40:15; 42:52 എന്നിവിടങ്ങിലും ഈ പദം ഇതുപോലെയുള്ള അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നതു കാണാം. പ്രവാചകത്വവും, വഹ്-യും ലഭിക്കുന്നതു ആരുടെയും യോഗ്യതകൊണ്ടോ ശ്രമംകൊണ്ടോ അല്ല. അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടു മാത്രമാണ്. അതാണു ‘അവന്‍ ഉദ്ദേശിക്കുന്നവരില്‍ അവന്‍ മലക്കുകളെ ഇറക്കുന്നു’വെന്നു ഈ വാക്യത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. മലക്കുകള്‍മുഖേന മാത്രമേ നബിമാര്‍ക്കു വഹ്-യു നല്‍കപ്പെടാറുള്ളുവെന്നു ഈ വാക്യത്തില്‍നിന്നു മനസ്സിലാക്കിക്കൂടാ. വഹ്-യിന്റെ ഇനങ്ങള്‍ വേറെയും ഉണ്ട് എന്നു സൂ: ശൂറാ 51-ാം വചനത്തില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരത്തിനു അവിടെ നോക്കുക. 16:3 خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ تَعَـٰلَىٰ عَمَّا يُشْرِكُونَ ﴾٣﴿ ആകാശങ്ങളെയും, ഭൂമിയെയും അവന്‍ യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്‍ അത്യുന്നതനായിരിക്കുന്നു. خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്‍ത്ഥപ്രകാരം تَعَالَىٰ അവന്‍ അത്യുന്നതനായി (വളരെ മേലെയായി)രിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്. 16:4 خَلَقَ ٱلْإِنسَـٰنَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴾٤﴿ മനുഷ്യനെ അവന്‍ ഒരു ഇന്ദ്രിയത്തുള്ളിയില്‍നിന്നു സൃഷ്ടിച്ചു. എന്നിട്ട് അവന്‍ (അതാ) പ്രത്യക്ഷമായ ഒരു എതിര്‍വാദി(യായിരിക്കുന്നു)! خَلَقَ الْإِنسَانَ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു مِن نُّطْفَةٍ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു, ഇന്ദ്രിയത്താല്‍ فَإِذَا هُوَ എന്നിട്ടു അവന്‍ (അതാ) خَصِيمٌ ഒരു എതിര്‍വാദി مُّبِينٌ പ്രത്യക്ഷ(സ്പഷ്ട)മായ. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നു തുടങ്ങി കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ച യാഥാര്‍ത്ഥ്യങ്ങള്‍ക്കു ചില ദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയാണ്. ആകാശഭൂമികളെയും മനുഷ്യനെയും സൃഷ്ടിച്ചുണ്ടാക്കിയതും, വ്യവസ്ഥാപിതമായ മുറയില്‍ അവയെല്ലാം നിയന്ത്രിച്ചുപോരുന്നതും അവനായിരിക്കെ, അവന്റെ അധികാരാവകാശങ്ങളില്‍ അവനു പങ്കാളികളോ, സമന്മാരോ ആയി വേറെ ആരും ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ലല്ലോ. കേവലം നിസ്സാരമായ ഒരു ഇന്ദ്രിയത്തുള്ളിയില്‍നിന്നും അവന്‍ സൃഷ്ടിച്ചുണ്ടാക്കിയ മനുഷ്യന്‍ അവനോടു നന്ദിയും കൂറുമില്ലാതെ, അല്ലാഹുവിനെ ധിക്കരിക്കുന്നതു വിരോധാഭാസവും ആശ്ചര്യകരവുമാണെന്നും, മനുഷ്യന്‍ അവന്റെ ഉത്ഭവത്തെപ്പറ്റി വേണ്ടപോലെ ചിന്തിക്കുന്നപക്ഷം അതവനു ബോധ്യമാകുന്നതാണെന്നുമാണ് 4-ാം വചനത്തിലെ സൂചന. അല്ലാഹുവിന്റെ മഹിതമഹത്വവും, ഏകത്വവും, മനുഷ്യര്‍ക്കു അവന്‍ ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളും ഓര്‍മ്മിപ്പിക്കുന്ന ചില വസ്തുക്കളാണു അടുത്ത വചനങ്ങളില്‍:- 16:5 وَٱلْأَنْعَـٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَـٰفِعُ وَمِنْهَا تَأْكُلُونَ ﴾٥﴿ കാലികളെയും (തന്നെ) അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കു അവയില്‍ (തണുപ്പില്‍നിന്നു) ചൂടു നല്‍കലും, (മറ്റു) പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു. وَالْأَنْعَامَ കാലികളെയും (തന്നെ) خَلَقَهَا അവയെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു لَكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അവയില്‍ دِفْءٌ ചൂടു നല്‍കല്‍, ശൈത്യശമനം وَمَنَافِعُ പല പ്രയോജന (ഉപകാര)ങ്ങളും وَمِنْهَا അവയില്‍ നിന്നു (തന്നെ) تَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു 16:6 وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ ﴾٦﴿ നിങ്ങള്‍ (വൈകുന്നേരം) വിശ്രമത്തിനു കൊണ്ടുവരുന്ന സമയത്തും, (രാവിലെ) മേയാന്‍വിടുന്ന സമയത്തും നിങ്ങള്‍ക്കു അവയില്‍ ഒരു ഭംഗിയുമുണ്ട്. وَلَكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അവയില്‍ جَمَالٌ സൗന്ദര്യം, ഭംഗി حِينَ സമയത്തു تُرِيحُونَ നിങ്ങള്‍ വിശ്രമത്തിനു (ആലയിലേക്കു) കൊണ്ടുവരുന്ന وَحِينَ സമയത്തും تَسْرَحُونَ നിങ്ങള്‍ മേയാന്‍ വിടുന്ന 16:7 وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا۟ بَـٰلِغِيهِ إِلَّا بِشِقِّ ٱلْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ ﴾٧﴿ ദേഹങ്ങള്‍ (ക്ഷീണിച്ച്) ഞെരുങ്ങിക്കൊണ്ടല്ലാതെ, നിങ്ങള്‍ അവിടെ എത്തിച്ചേരുന്നവരല്ല. (അങ്ങനെയുള്ള) ഒരു നാട്ടിലേക്കു അവ നിങ്ങളുടെ (ചുമടു) ഭാരങ്ങള്‍ വഹിച്ചു പോകുകയും ചെയ്യുന്നു. നിശ്ചയമായും, നിങ്ങളുടെ റബ്ബ് (വളരെ) കൃപാലുവും, കരുണാനിധിയും തന്നെ. وَتَحْمِلُ അവ വഹിക്കുകയും ചെയ്യും أَثْقَالَكُمْ നിങ്ങളുടെ ഭാരങ്ങളെ إِلَىٰ بَلَدٍ ഒരു രാജ്യത്തേക്കു, നാട്ടിലേക്കു لَّمْ تَكُونُوا നിങ്ങളായിരുന്നില്ല بَالِغِيهِ അവിടെ എത്തിച്ചേരുന്നവര്‍ إِلَّا بِشِقِّ ഞെരുക്കം (ബുദ്ധിമുട്ടു-പ്രയാസം) കൊണ്ടല്ലാതെ الْأَنفُسِ ദേഹങ്ങളുടെ إِنَّ رَبَّكُمْ നിശ്ചയമായും നിങ്ങളുടെ റബ്ബ് لَرَءُوفٌ ദയാലുതന്നെ, കൃപയുള്ളവന്‍ തന്നെ رَّحِيمٌ കരുണാനിധിയാണ് 16:8 وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ ﴾٨﴿ കുതിരകളെയും, കോവര്‍ കഴുതകളെയും, കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു);- നിങ്ങള്‍ക്കു അവയെ (വാഹനമാക്കി) സവാരി ചെയ്‌വാന്‍ വേണ്ടിയും, അലങ്കാരത്തിനും. നിങ്ങള്‍ക്കു അറിഞ്ഞുകൂടാത്തതും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. وَالْخَيْلَ കുതിര(കളെ)യും وَالْبِغَالَ കോവര്‍ കഴുതകളെയും وَالْحَمِيرَ കഴുതകളെയും لِتَرْكَبُوهَا നിങ്ങളവയെ സവാരി ചെയ്‌വാന്‍വേണ്ടി, പുറത്തേറുവാന്‍ وَزِينَةً ഭംഗിക്കും, സൗന്ദര്യ(അലങ്കാര)ത്തിനായും وَيَخْلُقُ അവന്‍ സൃഷ്ടിക്കുകയും ചെയ്യുന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതിനെ കാലികളെ മനുഷ്യന്റെ ഉപയോഗത്തിനായി സൃഷ്ടിക്കുകയും, നിത്യാവശ്യങ്ങളായ പല കാര്യങ്ങള്‍ക്കും അവയെ ഉപയോഗപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക വഴി മനുഷ്യനു അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്. കാലികള്‍ മൂലം ലഭിക്കുന്നതായി ഇവിടെ എടുത്തുപറയപ്പെട്ട ഉപകാരങ്ങള്‍ ഇവയത്രെ. (1) തണുപ്പില്‍ നിന്നും രക്ഷകിട്ടുമാറ് ചൂടു നല്‍കുന്ന വസ്തുക്കള്‍ അവയില്‍ നിന്നു ലഭിക്കുന്നു. രോമം കൊണ്ടും, തോല്‍കൊണ്ടും ഉണ്ടാക്കപ്പെടുന്ന വസ്ത്രം, പുതപ്പ്, തമ്പ്, പാദരക്ഷ മുതലായവയാണ് ഇതു കൊണ്ടുദ്ദേശ്യം. ശൈത്യകാലത്തും, ശൈത്യപ്രദേശങ്ങളിലും ഇവയുടെആവശ്യം പറയേണ്ടതുമില്ല. (2) വിശപ്പിനു ഭക്ഷണവും ദാഹത്തിനു പാനീയവുമായ പാല്‍, ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ അവയുടെ സന്തതികള്‍ തുടങ്ങിയ മറ്റു പല ഉപകാരങ്ങള്‍. (3) ഭക്ഷ്യവസ്തുക്കളില്‍ ഒരു പ്രധാന സ്ഥാനം കല്‍പിക്കപ്പെടുന്ന മാംസം. (4). മേച്ചില്‍സ്ഥലങ്ങളില്‍നിന്നു വൈകുന്നേരം ആലകളിലേക്കു വിശ്രമത്തിനു കൊണ്ടുവരുമ്പോഴും, രാവിലെ ആലയില്‍ നിന്നു വിട്ടു മേച്ചില്‍സ്ഥാനങ്ങളിലേക്കു കൊണ്ടുപോകുമ്പോഴും, വിശിഷ്യാ ഉടമസ്ഥര്‍ക്ക്, ഉണ്ടാകുന്ന കൗതുകവും ആനന്ദവും. ഈ വിഷയം പ്രത്യേകം എടുത്തുപറയത്തക്കവണ്ണം കാര്യമായ ഒരു പ്രയോജനമാണോ എന്നു സംശയിക്കപ്പെടാം? ഐഹികവിഭവങ്ങളുടെ ആധിക്യത്തിലും അഭിവൃദ്ധിയിലും മനുഷ്യനുള്ള ആവേശവും താല്‍പര്യവും, അഭിമാനവും ആരെയും പറഞ്ഞറിയിക്കേണ്ടതായിട്ടില്ല. മനുഷ്യന്‍ കാലിവളര്‍ത്തുന്നതെല്ലാം അവയെ തനിക്കു ഭക്ഷിക്കുവാന്‍ വേണ്ടിയോ, മറ്റേതെങ്കിലും വിധത്തില്‍ സ്വയം ഉപയോഗപ്പെടുത്തുവാന്‍വേണ്ടിയോ ആണോ? അല്ല. അതായിരുന്നു കാലിവളര്‍ത്തലിന്റെ ലക്ഷ്യമെങ്കില്‍ സ്വന്താവശ്യങ്ങള്‍ക്കു വേണ്ടുന്ന പരിമിതമായ ഒരളവില്‍ കവിഞ്ഞു ആരും കാലികളെ വളര്‍ത്തുമായിരുന്നില്ല. ആയിരം ഒട്ടകമുള്ളവന്‍ അതു രണ്ടായിരമായിരിക്കുവാനും, പതിനായിരം ആടുകളുള്ളവന്‍ അതു ഇരുപത്തിനായിരമാക്കുവാനും, ലക്ഷക്കണക്കില്‍ ഉറുപ്പികയുടെ വ്യവസായം നടത്തുന്നവന്‍ അതു കോടിക്കണക്കില്‍ വളര്‍ത്തുവാനും രാപ്പകല്‍ മിനക്കെടുന്നതു അവമൂലം ലഭിക്കുന്ന അഴകും മോടിയും കണ്ടാനന്ദിക്കുവാനല്ലാതെ മറ്റെന്തിനാണ്?! ഈ പ്രയോജനം എടുത്തുപറഞ്ഞതില്‍നിന്ന് മറ്റൊരു സംഗതികൂടി മനസ്സിലാക്കുവാന്‍ സാധിക്കും. സമ്പത്തിന്റെ വര്‍ദ്ധനവ് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹമാണെന്നും, അല്ലാഹു നിയമിച്ച അവകാശങ്ങളും കടപ്പാടുകളും പാലിച്ചുകൊണ്ടു അതില്‍ നന്ദി പ്രകടിപ്പിക്കുന്നപക്ഷം അതുമൂലം വമ്പിച്ച പുണ്യം സമ്പാദിക്കുവാന്‍ അതു പ്രയോജനപ്പെടുമെന്നുമാണത്. (5) ദേഹാദ്ധ്വാനമോ, ബുദ്ധിമുട്ടോ കൂടാതെ ഭാരപ്പെട്ട ചുമടുകള്‍ ദൂരദേശങ്ങളിലേക്കു എത്തിക്കുക. യന്ത്രീകൃത വാഹനങ്ങള്‍ക്കു സര്‍വ്വത്ര പ്രചാരം സിദ്ധിച്ചിട്ടുള്ള ഇക്കാലത്തുപോലും ചില രാജ്യങ്ങളില്‍ ഭാരങ്ങള്‍ കൊണ്ടുപോകുവാന്‍ കാലികളെ – വിശേഷിച്ചും ഒട്ടകങ്ങളെ – ആശ്രയിക്കേണ്ടിയിരിക്കുന്നു. ഒട്ടകപ്പുറത്തു മാത്രമല്ല, മാടുകളുടെ പുറത്തും, മാടുവണ്ടികള്‍ വഴിയും, ആടുവണ്ടികള്‍ വഴിയും സാമാനങ്ങള്‍ കൊണ്ടുപോകുക പല രാജ്യങ്ങളിലും പതിവുണ്ട്. യന്ത്രവാഹനങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നതിനുമുമ്പു ഏതു രാജ്യത്തും കാലികളെ മാത്രം അതിനു ആശ്രയിക്കേണ്ടിയിരുന്നുതാനും. ഇത്രയും കാര്യങ്ങള്‍ അനുസ്മരിപ്പിച്ചശേഷം, ഇതെല്ലാം ചെയ്തുതന്നിരിക്കുന്നതു അല്ലാഹുവിനു മനുഷ്യനോടുള്ള കൃപയും കാരുണ്യവും നിമിത്തമാണെന്നും, ആ സ്ഥിതിക്കു മനുഷ്യന്‍ അവനോടു നന്ദിയുള്ളവനായിരിക്കുവാന്‍ ബാധ്യസ്ഥനാണെനുംകൂടി ഉണര്‍ത്തിയിരിക്കുന്നു. ആടുമാടൊട്ടകങ്ങളെപ്പറ്റി പ്രസ്താവിച്ചശേഷം, കുതിര, കഴുത, കുതിരയും കഴുതയും ഇണചേര്‍ന്നു ജനിക്കുന്ന കോവര്‍കഴുത എന്നിവയെ സവാരിക്കുള്ള വാഹനങ്ങളാക്കി സൃഷ്ടിച്ചുതന്നിട്ടുള്ളതിനെയും, അവമൂലം സ്വാഭാവികമായും ലഭിക്കുന്ന അലങ്കാര ഭംഗിയെയുംകുറിച്ചും ഓര്‍മ്മിപ്പിച്ചിരിക്കുന്നു. ആടുമാടൊട്ടകങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് പ്രസ്താവിച്ചപ്പോള്‍ അവഭക്ഷ്യവസ്തുക്കളാണെന്നു ചൂണ്ടിക്കാട്ടിയതുപോലെ ഈ മൂന്നു മൃഗങ്ങളും ഭക്ഷ്യവസ്തുക്കളായി അല്ലാഹു പ്രസ്താവിച്ചില്ല. അവയെ വാഹനമാക്കി ഉപയോഗിക്കുവാനുള്ളതും, അലങ്കാരത്തിനുള്ളതുമാണെന്നു മാത്രമേ പറഞ്ഞുള്ളു. അതുകൊണ്ടു ഈ മൂന്നും ഭക്ഷിക്കുവാന്‍ പാടുള്ളതല്ല എന്നു ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, നാട്ടുകഴുതയുടെയും, കോവര്‍കഴുതയുടെയും മാംസത്തെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിട്ടുണ്ടെന്നും, കുതിരമാംസം അനുവദിച്ചിട്ടുണ്ടെന്നും ബലവത്തായ ഹദീസുകളില്‍ വന്നിട്ടുള്ളതുകൊണ്ടു കുതിരമാംസം ഭക്ഷിക്കുന്നതിനു വിരോധമില്ലെന്നാണു ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തു അറിയപ്പെട്ടിട്ടില്ലാത്തതും, അക്കാലത്തുള്ളവര്‍ക്കു ഊഹിക്കുവാന്‍പോലും പ്രയാസമായതുമായ വാഹനങ്ങളാണു തീവണ്ടി, വിമാനം, യന്ത്രക്കപ്പല്‍, മോട്ടോര്‍വാഹനങ്ങള്‍ മുതലായവ. ഇപ്പോള്‍, വായുമണ്ഡലത്തിനപ്പുറം ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാവുന്ന വാഹനങ്ങളും രംഗത്തുവന്നിരിക്കയാണ്. എനിയും ഏതെല്ലാം തരത്തിലുള്ള വാഹനങ്ങള്‍ കണ്ടുപിടിക്കപ്പെടുമെന്നു പറയുവാന്‍ സാധ്യമല്ല. ഇവയൊക്കെ പ്രത്യക്ഷത്തില്‍ മനുഷ്യനിര്‍മ്മിതങ്ങളാണെങ്കിലും അവ നിര്‍മ്മിക്കുവാനുള്ള സാധന സാമഗ്രികളും, അവയ്ക്കു രൂപം നല്‍കുവാനുള്ള ബുദ്ധിയും, തോന്നലും, സാഹചര്യങ്ങളുമെല്ലാം മനുഷ്യനു നല്‍കുന്നതു അല്ലാഹുവാണല്ലോ. ഇതുപോലെയുള്ള പലതിനെയും സൂചിപ്പിച്ചുകൊണ്ടായിരിക്കും അവസാനം ‘നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതും അവന്‍ സൃഷ്ടിക്കുന്നു (وَيَخْلُقُ مَا لَا تَعْلَمُونَ) എന്നു പറഞ്ഞത്. 16:9 وَعَلَى ٱللَّهِ قَصْدُ ٱلسَّبِيلِ وَمِنْهَا جَآئِرٌ ۚ وَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ ﴾٩﴿ അല്ലാഹുവിന്റെ മേലാണു (നേരായ) മിതമാര്‍ഗ്ഗം (വിവരിച്ചുകൊടുക്കുന്ന ബാധ്യത) ഉള്ളത്. അതില്‍ [മാര്‍ഗ്ഗങ്ങളില്‍] തന്നെ (ചിലതു) തെറ്റിയതുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു. وَعَلَى اللَّـهِ അല്ലാഹുവിന്റെ മേലാണു, (ബാധ്യത) قَصْدُ السَّبِيلِ മിതമാര്‍ഗ്ഗം (കാണിക്കല്‍), മാര്‍ഗ്ഗം വിവരിക്കല്‍ وَمِنْهَا അതിലുണ്ട്, അതില്‍തന്നെയുണ്ട്‌ جَائِرٌ തെറ്റിയത് وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَهَدَاكُمْ നിങ്ങളെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു أَجْمَعِينَ മുഴുവന്‍, എല്ലാവരെയും ബാഹ്യമായ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുവാനുള്ള വാഹനങ്ങളെപ്പറ്റി പ്രസ്താവിച്ചതിനെത്തുടര്‍ന്ന് ആന്തരികമായ ചില മാര്‍ഗ്ഗങ്ങള്‍കൂടിയുണ്ടെന്നും, അവയില്‍ ചിലതു നേര്‍ക്കുനേരെ മിതമായുള്ളതും ചിലതു തെറ്റി വളഞ്ഞുകൊണ്ടുള്ളതുമുണ്ടെന്നും, നേരായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതെങ്ങിനെയാണെന്നു വിവരിച്ചുകൊടുക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണെന്നും, അഥവാ അതാണു ഖുര്‍ആനിലൂടെയും പ്രവാചകനിലൂടെയും അവന്‍ നല്‍കി വരുന്ന മാര്‍ഗ്ഗദര്‍ശനങ്ങള്‍ എന്നുമൊക്കെ ചൂണ്ടിക്കാട്ടുകയാണ്. ബാഹ്യമായ ഐഹികവിഷയങ്ങളെക്കുറിച്ച് പറയുമ്പോള്‍, അതോടുചേര്‍ന്ന്‍ ആന്തരികമായ ധാര്‍മ്മിക വിഷയങ്ങളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുക ചിലപ്പോഴെല്ലാം ഖുര്‍ആന്റെ ഒരു പതിവാകുന്നു. ഹജ്ജുയാത്രകളില്‍ ഭക്ഷണം മുതലായ യാത്രാസാമാനങ്ങള്‍ ഒരുക്കിക്കൊള്ളുവാന്‍ ഉപദേശിച്ചപ്പോള്‍ فَإِنَّ خَيْرَ الزَّادِ التَّقْوَىٰ (യാത്രാ സാമാനങ്ങളില്‍ വെച്ചു ഉത്തമമായതു ഭയഭക്തിയാണ്. 2:197) എന്നും, നഗ്നത മറക്കുവാനുള്ള വസ്ത്രം നല്‍കിയതിനെപ്പറ്റി പ്രസ്താവിച്ചപ്പോള്‍ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ (ഭയഭക്തിയാകുന്ന വസ്ത്രമത്രെ ഏറ്റവും ഉത്തമമായത്. 7:26) എന്നും മറ്റും പറഞ്ഞിരിക്കുന്നതു ഇതിനു ഉദാഹരണമാകുന്നു: അല്ലാഹു കാണിച്ചുതരുന്ന നേരായമാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നവരെമാത്രമേ അവന്‍ സന്മാര്‍ഗ്ഗത്തില്‍ ചേര്‍ക്കുകയുള്ളു – എന്നല്ലാതെ എല്ലാവരെയും സന്മാര്‍ഗ്ഗത്തിലാക്കുവാന്‍ അവന്‍ ഉദ്ദേശിച്ചിട്ടില്ല – എന്നത്രെ وَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ (അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുമായിരുന്നു) എന്ന വാക്യം മുഖേന അറിയിക്കുന്നത്. (ഈ വാക്യത്തിലടങ്ങിയ സാരാര്‍ത്ഥങ്ങളെപ്പറ്റി സൂറ: അന്‍ആം 149; ഹൂദ്‌ 118; മാഇദഃ 51; സജദഃ 13 മുതലായ വചനങ്ങളുടെ വ്യാഖ്യാനത്തിലും മറ്റുമായി പലതവണ വിവരിച്ചിട്ടുണ്ട്. വിഭാഗം - 2 16:10 هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ﴾١٠﴿ അവനത്രെ, ആകാശത്തുനിന്നു നിങ്ങള്‍ക്കു (മഴ)വെള്ളം ഇറക്കിത്തന്നവന്‍. അതില്‍ നിന്നു (കുടിക്കുവാന്‍) പാനീയമുണ്ടാകുന്നു; അതില്‍ നിന്നും നിങ്ങള്‍ (കാലികളെ) മേയ്ക്കുന്ന (ചെടി) മരങ്ങളും ഉണ്ടാകുന്നു. هُوَ الَّذِي അവന്‍ യാതൊരുവനാണു, അവനത്രെയാതൊരുത്തന്‍ أَنزَلَ അവന്‍ ഇറക്കിയിരിക്കുന്നു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം لَّكُم നിങ്ങള്‍ക്കു مِّنْهُ അതിലുണ്ടു, അതില്‍ നിന്നു (ചിലതു) ഉണ്ടായിരിക്കും شَرَابٌ പാനീയം, കുടിനീര്‍ وَمِنْهُ അതിലുണ്ടു, അതില്‍നിന്നു (ചിലതു) شَجَرٌ മരങ്ങളും )ഉണ്ട് - ഉണ്ടായിരിക്കും) فِيهِ അതില്‍ تُسِيمُونَ നിങ്ങള്‍ മേയ്ക്കുന്നു 16:11 يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَـٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ ﴾١١﴿ അതു [വെള്ളം] മൂലം നിങ്ങള്‍ക്കു കൃഷിയും, ഒലീവും, ഈത്തപ്പനയും, മുന്തിരികളും അവന്‍ ഉല്‍പാദിപ്പിച്ചു തരുന്നു; (എന്നുവേണ്ട) എല്ലാ ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും (ഉല്‍പാദിപ്പിച്ചു തരുന്നു). നിശ്ചയമായും, അതില്‍ (ഒക്കെയും) ചിന്തിക്കുന്നവര്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. يُنبِتُ അവ മുളപ്പിക്കുന്നു, ഉല്‍പാദിപ്പിക്കും لَكُم നിങ്ങള്‍ക്കു بِهِ അതുമൂലം, അതിനാല്‍ الزَّرْعَ കൃഷിയെ, വിളയെ وَالزَّيْتُونَ ഒലീവും وَالنَّخِيلَ ഈത്തപ്പനയും وَالْأَعْنَابَ മുന്തിരികളുംوَمِن كُلِّ الثَّمَرَاتِ എല്ലാ ഫല(വര്‍ഗ്ഗ)ങ്ങളില്‍ നിന്നും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَتَفَكَّرُونَ അവര്‍ ചിന്തിക്കുന്നു 16:12 وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ ﴾١٢﴿ രാത്രിയെയും, പകലിനെയും, സൂര്യനെയും, ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്പനയനുസരിച്ച് വിധേയമാക്കപ്പെട്ടവയാണ്. നിശ്ചയമായും, അതില്‍ (ഒക്കെയും) ബുദ്ധികൊടു(ത്തു ചിന്തി)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്. وَسَخَّرَ لَكُمُ നിങ്ങള്‍ക്കവന്‍ വിധേയമാക്കുകയും ചെയ്തിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും وَالنُّجُومُ നക്ഷത്രങ്ങളാകട്ടെ مُسَخَّرَاتٌ വിധേയമാക്കപ്പെട്ടവയാണ് بِأَمْرِهِ അവന്റെ കല്പന പ്രകാരം إِنَّ فِي ذَٰلِكَ നിശ്ചയമായും, അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനങ്ങള്‍ക്ക് يَعْقِلُونَ അവര്‍ ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു 16:13 وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَذَّكَّرُونَ ﴾١٣﴿ വര്‍ണ്ണങ്ങള്‍ [ഇനങ്ങള്‍] വ്യത്യസ്തമായ നിലയില്‍ ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടി അവന്‍ സൃഷ്ടിച്ചുണ്ടാക്കിയിട്ടുള്ളവയും (വിധേയമാക്കിത്തന്നിരിക്കുന്നു). നിശ്ചയമായും, അതില്‍ (ഒക്കെയും) ഉറ്റാലോചിക്കുന്ന ജനങ്ങള്‍ക്കു ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. وَمَا ذَرَأَ അവന്‍ സൃഷ്ടിച്ചുണ്ടാക്കിയതും لَكُمْ നിങ്ങള്‍ക്കുവേണ്ടി فِي الْأَرْضِ ഭൂമിയില്‍ مُخْتَلِفًا വ്യത്യസ്തമായിക്കൊണ്ടു أَلْوَانُهُ അതിന്റെ വര്‍ണ്ണ (നിറ)ങ്ങള്‍ [ഇനങ്ങള്‍] إِنَّ فِي ذَٰلِكَ നിശ്ചയമായും, അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ജനങ്ങള്‍ക്ക് يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കുന്നു രാപ്പകലുക, സൂര്യചന്ദ്രനക്ഷത്രങ്ങള്‍ എന്നിവയൊക്കെ മനുഷ്യനു വിധേയമാക്കിത്തന്നിട്ടുണ്ടെന്നു പറഞ്ഞതിന്റെ താല്‍പര്യം സൂ: ഇബ്രാഹീം: 32, 33ന്റെ വ്യാഖ്യാനത്തിലും മറ്റുമായി മുമ്പു വിവരിച്ചിരിക്കുന്നു. ഇവിടെ അതാവര്‍ത്തിച്ചു വിവരിക്കേണ്ടതില്ല. ‘വ്യത്യസ്ത വര്‍ണ്ണങ്ങളായി നിങ്ങള്‍ക്കുവേണ്ടി ഭൂമിയില്‍ സൃഷ്ടിച്ചിട്ടുള്ളവ’ എന്നു പറഞ്ഞതില്‍, മനുഷ്യനു ഉപകാരപ്രദമായി ഈ ഭൂമിയില്‍ നിലവിലുള്ള സസ്യവര്‍ഗ്ഗങ്ങളും, ജീവവര്‍ഗ്ഗങ്ങലുമടക്കം എല്ലാ ഇനത്തിലും പെട്ട ഭൂവിഭവങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യനു പ്രയോജനപ്പെടാത്ത വസ്തുക്കള്‍ ഈ ഭൂമിയില്‍ ഇല്ലെന്നുള്ള പരമാര്‍ത്ഥം ഇന്നു ചിന്തകന്‍മാരായ പല ശാസ്ത്രജ്ഞന്‍മാരും വ്യക്തമാക്കാറുള്ളതാണ്. هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا (ഭൂമിയിലുള്ളതു മുഴുവനും നിങ്ങള്‍ക്കു വേണ്ടി സൃഷ്‌ടിച്ചവനത്രെ അവന്‍. 2:29) എന്നു പറഞ്ഞുകൊണ്ടു ഖുര്‍ആന്‍ ഈ യാഥാര്‍ത്ഥ്യം മുമ്പേ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതുമാകുന്നു. നിത്യസത്യങ്ങളായ ഈ അനുഗ്രഹങ്ങളൊക്കെ എടുത്തുപറഞ്ഞു ഓര്‍മ്മിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നു ഓരോ വചനത്തിന്റെയും അവസാനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിട്ടുള്ളത് ശ്രദ്ധിക്കുക. അതെ, ചിന്തിക്കുന്നവര്‍ക്കും, ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കും, ഉറ്റാലോചിക്കുന്നവര്‍ക്കും ഇതില്‍നിന്നൊക്കെ ദൃഷ്ടാന്തങ്ങള്‍ ലഭിക്കുവാനുണ്ട്. അഥവാ അതിനുവേണ്ടിയാണു ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നതു എന്നു സാരം. ബുദ്ധികൊടുത്തു ചിന്തിക്കുകയും, ഉറ്റാലോചനചെയ്തു സത്യാസത്യങ്ങള്‍ തിരിച്ചറിയുകയും ചെയ്യുവാന്‍ അല്ലാഹു നമ്മുക്കെല്ലാം തൗഫീഖു നല്‍കട്ടെ. ആമീന്‍. അല്ലാഹു തുടരുന്നു:- 16:14 وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾١٤﴿ അവന്‍ തന്നെയാണ് സമുദ്രത്തെ വിധേയമാക്കിയവനും: അതില്‍ നിന്നും നിങ്ങള്‍ക്കു പുതിയ മാംസം തിന്നുവാനും, നിങ്ങള്‍ ധരിക്കാറുള്ള ആഭരണ (പദാര്‍ത്ഥ)ങ്ങള്‍ അതില്‍നിന്നു പുറത്തെടുക്കുവാനുംവേണ്ടി; കപ്പലുകള്‍ അതിലൂടെ (വെള്ളം) പിളര്‍ത്തുന്നതായിക്കൊണ്ടു (സഞ്ചരിക്കുന്നതു) നിനക്കു കാണുകയും ചെയ്യാം. അവന്റെ അനുഗ്രഹത്തില്‍ നിന്നു നിങ്ങള്‍ തേടിയെടുക്കുവാന്‍ വേണ്ടിയും; നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയും (കൂടിയാണത്). وَهُوَ الَّذِي അവന്‍തന്നെ (അവനത്രെ) യാതൊരുവനും سَخَّرَ വിധേയമാക്കിയ الْبَحْرَ സമുദ്രത്തെ لِتَأْكُلُوا നിങ്ങള്‍ക്കു തിന്നുവാന്‍വേണ്ടി مِنْهُ അതില്‍ നിന്നു لَحْمًا മാംസം طَرِيًّا പുതിയ وَتَسْتَخْرِجُوا നിങ്ങള്‍ പുറത്തെടുക്കുവാനും مِنْهُ അതില്‍ നിന്നു حِلْيَةً ആഭരണങ്ങളെ تَلْبَسُونَهَا നിങ്ങളവയെ ധരിക്കുന്നു وَتَرَى നിനക്കു കാണാം الْفُلْكَ കപ്പലുകളെ مَوَاخِرَ പിളര്‍ത്തുന്നതായി فِيهِ അതില്‍, അതിലൂടെ وَلِتَبْتَغُوا നിങ്ങള്‍ തേടിയെടുക്കു (അന്വേഷിക്കു)വാന്‍ വേണ്ടിയും مِن فَضْلِهِ അവന്റെ ഔദാര്യ(അനുഗ്രഹ)ത്തില്‍ നിന്നു وَلَعَلَّكُمْ നിങ്ങളാകുവാനും, നിങ്ങളായേക്കുകയും ചെയ്യാം تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും മനുഷ്യര്‍ക്കു ഭക്ഷണത്തിനായി സമുദ്രത്തില്‍ അല്ലാഹു വിളയിച്ചു വളര്‍ത്തിവരുന്ന കണക്കറ്റ മത്സ്യവിളകളെപ്പറ്റിയാണു لَحْمًا طَرِيًّا (പുതിയ മാംസം) എന്നു പറഞ്ഞത്. വേഗം ഉപയോഗിക്കാവുന്നതും, സുഖകരമായതും, ലഘുത്വം കൂടിയതുമായ ആഹാരമത്രെ മത്സ്യമാംസം. ആഭരണപദാര്‍ത്ഥങ്ങള്‍ (حِلْيَةً) കൊണ്ടുദ്ദേശ്യം മുത്ത്, പവിഴം, ചിപ്പി തുടങ്ങിയ രത്നവിഭവങ്ങളാകുന്നു. ഇന്നത്തെപ്പോലെ പരിഷ്കൃതങ്ങളായ യന്ത്രസാമഗ്രികളും, ജലവാഹനങ്ങളുമൊന്നുമില്ലാത്ത മുന്‍കാലം മുതല്‍ക്കുതന്നെ, സമുദ്രത്തില്‍ അല്ലാഹു നിക്ഷേപിച്ചുവെച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും, രത്നസമ്പത്തുക്കളും മനുഷ്യന്‍ ഉപയോഗപ്പെടുത്തിപ്പോന്നിട്ടുണ്ട്. കണ്ണെത്താത്ത, ആഴം കാണാത്ത സമുദ്ര ജലത്തെയും, മലകള്‍ കണക്കെയുള്ള തിരമാലകളെയും ശക്തിയായി ആഞ്ഞടിക്കുന്ന കാറ്റുകളെയും ഇടവും വലവുമാക്കി പിളര്‍ന്നുകൊണ്ടു മുന്നോട്ടു കുതിച്ചുപായുന്ന കപ്പലുകള്‍വഴി, ഒരു നാട്ടില്‍ നിന്നു മറ്റൊരു നാട്ടിലേക്കും, ഒരു വന്‍കരയില്‍ നിന്നു മറ്റൊരു വന്‍കരയിലേക്കും വിവിധ ആവശ്യാര്‍ത്ഥം മനുഷ്യന്‍ സദാ വന്നും പോയുംകൊണ്ടിരിക്കുന്നു. നൂഹ് (عليه الصلاة والسلام) നബിയുടെ കാലം മുതല്‍ ആരംഭിച്ച ഈ ഏര്‍പ്പാടു അനുദിനം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതെല്ലാം സജ്ജമാക്കിത്തരുകയും, അതിനുവേണ്ടുന്ന സാഹചര്യങ്ങള്‍ ശരിപ്പെടുത്തിത്തരുകയും ചെയ്തതിന്റെ പേരില്‍ മനുഷ്യര്‍ സദാ അല്ലാഹുവിനോടു നന്ദികാണിക്കുവാന്‍ കടപ്പെട്ടവരാണു എന്നു അവസാനത്തെ വാക്യത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. 16:15 وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَأَنْهَـٰرًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ ﴾١٥﴿ ഭൂമി നിങ്ങളേയുംകൊണ്ടു ചരിഞ്ഞുപോകുമെന്നതിനാല്‍, അതില്‍ അവന്‍ ഉറച്ചുനില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; നദികളെയും വഴികളെയും (ഏര്‍പ്പെടുത്തിയിരിക്കുന്നു); നിങ്ങള്‍ (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്കു) മാര്‍ഗ്ഗം പ്രാപിക്കുവാന്‍വേണ്ടി;- وَأَلْقَىٰ അവന്‍ ഇട്ടിരിക്കുന്നു, സ്ഥാപിക്കുകയും ചെയ്തു فِي الْأَرْضِ ഭൂമിയില്‍ رَوَاسِيَ ഉറച്ചു (പൂണ്ടു) നില്‍ക്കുന്നവയെ (മലകളെ) أَن تَمِيدَ അതു ചരിഞ്ഞു പോകുമെന്നതിനാല്‍ بِكُمْ നിങ്ങളുമായി, നിങ്ങളെയുംകൊണ്ടു وَأَنْهَارًا നദി (പുഴ)കളെയും وَسُبُلًا വഴി(മാര്‍ഗ്ഗം)കളെയും لَّعَلَّكُمْ നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കാം تَهْتَدُونَ നിങ്ങള്‍ വഴിചേരും, (നേര്‍)മാര്‍ഗ്ഗം പ്രാപിക്കും 16:16 وَعَلَـٰمَـٰتٍ ۚ وَبِٱلنَّجْمِ هُمْ يَهْتَدُونَ ﴾١٦﴿ (പല) അടയാളങ്ങളെയും (ഏര്‍പ്പെടുത്തിയിരിക്കുന്നു). നക്ഷത്രങ്ങള്‍ മൂലവും (തന്നെ) അവര്‍ [മനുഷ്യര്‍] (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്കു) മാര്‍ഗ്ഗം പ്രാപിക്കുന്നു. وَعَلَامَاتٍ അടയാളങ്ങളെയും وَبِالنَّجْمِ നക്ഷത്രങ്ങള്‍ മൂലവും, നക്ഷത്രംകൊണ്ടും هُمْ അവര്‍ يَهْتَدُونَ മാര്‍ഗ്ഗം പ്രാപിക്കുന്നു, വഴിചേരുന്നു സമുദ്രത്തില്‍ അല്ലാഹു നല്‍കിയ ചില അനുഗ്രഹങ്ങളെ ഓര്‍മ്മിപ്പിച്ചശേഷം കരയിലും അന്തരീക്ഷത്തിലുമായി നല്‍കിയിട്ടുള്ള ചില അനുഗ്രഹങ്ങളെ ചൂണ്ടിക്കാട്ടുകയാണ്. ഒരു എത്തും പിടിയും കൂടാതെ അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന ഭൂഗോളം അതിലെ നിവാസികള്‍ സഹിതം ചരിഞ്ഞോ മറിഞ്ഞോ തെറിച്ചോ പോകാതിരിക്കുവാന്‍വേണ്ടി – സമുദ്രത്തില്‍ കപ്പലുകള്‍ നങ്കൂരമിട്ടുറപ്പിച്ചു നിറുത്തുന്നതുപോലെ – ഭാരമേറിയ പര്‍വ്വതങ്ങളാകുന്ന നങ്കൂരങ്ങള്‍ വഴി അതിനെ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നു. നൂറുക്കണക്കിലും ആയിരക്കണക്കിലും നാഴിക ദൂരത്തെവിടെന്നോ ഉത്ഭവിച്ച് കാടും, മലകളും, പാറക്കെട്ടും, മരുഭൂമിയും, മലയിടുക്കും താണ്ടിക്കൊണ്ട് വളഞ്ഞുപുളഞ്ഞും, ഓടിച്ചാടിയും ഒഴുകിവരുന്ന നദികളെ ഒരു കൂട്ടര്‍ കുടിനീരിനും, കുളിനീരിനും ഉപയോഗപ്പെടുത്തുന്നുവെങ്കില്‍, മറ്റൊരു കൂട്ടര്‍ കൃഷിക്കും, ഗതാഗതത്തിനും, വ്യവാസായത്തിനും ഉപയോഗിക്കുന്നു. വേറൊരു കൂട്ടര്‍ മത്സ്യബന്ധനത്തിനും, വിദ്യുച്ഛക്തിയുല്‍പാദനത്തിനും ഉപയോഗപ്പെടുത്തുന്നു. വഴികളെ സംബന്ധിച്ചു പറയുകയാണെങ്കില്‍, നാട്ടിലൂടെ, കാട്ടിലൂടെ, സമതലത്തിലൂടെ, കുന്നുകുഴികളിലൂടെ, വെള്ളത്തിലൂടെ, വായുവിലൂടെ എന്നിങ്ങിനെ ആവശ്യമായ സ്ഥലങ്ങളിലൂടെയെല്ലാം സഞ്ചരിക്കുവാന്‍ ഉതകുന്ന പലതരം വഴികളെയും അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നു. വഴിതെറ്റാതെ ഉദ്ദിഷ്ട സ്ഥാനങ്ങളില്‍ എത്തിച്ചേരുവാനും, ദൂരവും സ്ഥാനവും നിര്‍ണ്നയിക്കുവാനും വേണ്ടി ഓരോതരം വഴികള്‍ക്കും ചില അടയാളങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്നും, കുണ്ടും, വയലും, പറമ്പും, പാറയും, മണലും, മണ്ണും, മരവും, ചരിവും, മറിവും എന്നിങ്ങിനെ എത്രയെത്ര അടയാളങ്ങള്‍?! വമ്പിച്ച മരുഭൂമികളിലോ സമുദ്രത്തിലോ യാത്രചെയ്യുന്നവര്‍ക്കു അടയാളങ്ങളുടെ അഭാവം നിമിത്തമോ, രാത്രിയുടെ ഇരുട്ടുമൂലമോ ദിക്കുകളറിയാതെ വരുമ്പോള്‍, നക്ഷത്രങ്ങളുടെ സ്ഥാനവും ഗതിയും നോക്കി സ്ഥാനവും സമയവും കണക്കാക്കുവാന്‍ സാധിക്കുന്നു. ഇതൊക്കെ സ്വയമങ്ങു രൂപം പൂണ്ടതല്ല. മനുഷ്യരോ മറ്റുവല്ലവരോ രൂപം നല്‍കിയതുമല്ല. എല്ലാം അല്ലാഹുവിന്റെ മാത്രം പ്രവൃത്തി. അവന്റെ മാത്രം സൃഷ്ടി. അവന്റെ മാത്രം വ്യവസ്ഥ. എല്ലാവര്‍ക്കും സുപരിചിതമായ ഈ നിത്യസത്യങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടു അല്ലാഹു ചോദിക്കുകയാണ്:- 16:17 أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ ﴾١٧﴿ അപ്പോള്‍, സൃഷ്ടിക്കുന്ന (ഒരു)വന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാകുന്നുവോ?! അപ്പോള്‍, (ബഹുദൈവാരാധകരേ,) നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?! أَفَمَن അപ്പോള്‍ യാതൊരുവനോ يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു كَمَن യാതൊരുവനെ (യാതൊരുത്തരെ)പ്പോലെ لَّا يَخْلُقُ അവന്‍ സൃഷ്ടിക്കില്ല أَفَلَا تَذَكَّرُونَ അപ്പോള്‍ (എന്നിരിക്കെ) നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ മുകളില്‍ വിവരിച്ചതുപോലെയുള്ള വസ്തുക്കളെയൊക്കെ സൃഷ്ടിച്ചു രൂപപ്പെടുത്തിയ അല്ലാഹുവും, ഒരു അണുപോലും സൃഷ്ടിച്ചുണ്ടാക്കുവാന്‍ കഴിയാത്തവരും എങ്ങിനെ സമമാകും?! ഒരിക്കലും സമമാവുകയില്ലല്ലോ. എന്നിരിക്കെ, വിഗ്രഹങ്ങള്‍, ദേവീദേവന്മാര്‍, മഹാത്മാക്കള്‍ എന്നുവേണ്ട അല്ലാഹു അല്ലാത്ത ഏതൊരുവസ്തുവെയും അവന്റെ പങ്കുകാരനോ, സമാനനോ ആക്കിവെച്ച് ആരാധിക്കുന്നതു തികച്ചും വിഡ്ഢിത്തമല്ലേ?! നിങ്ങള്‍ ഒട്ടും ആലോചിച്ചു നോക്കുന്നില്ലേ?! എന്നു താല്‍പര്യം. എന്നാല്‍, മേലുദ്ധരിച്ച അനുഗ്രഹങ്ങള്‍ മാത്രമാണോ അല്ലാഹു മനുഷ്യരായ നിങ്ങള്‍ക്കു ചെയ്തുതന്നിരിക്കുന്നത്?! അല്ല:- 16:18 وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱللَّهَ لَغَفُورٌ رَّحِيمٌ ﴾١٨﴿ അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം നിങ്ങള്‍ അതു കണക്കാക്കുന്നതല്ല. [നിങ്ങള്‍ക്കതിനു സാധ്യമല്ല]. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെ. وَإِن تَعُدُّوا നിങ്ങള്‍ എണ്ണുന്നപക്ഷം نِعْمَةَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ لَا تُحْصُوهَا നിങ്ങളതിനെ കണക്കാക്കുക (തിട്ടപ്പെടുത്തുക) യില്ല إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെയാണ് رَّحِيمٌ കരുണാനിധിയാണ് എണ്ണിയാലൊടുങ്ങാത്ത ആ അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കാതെ, നിങ്ങള്‍ ശിര്‍ക്കിലും തോന്നിയവാസത്തിലും മുഴുകിയിരുന്നിട്ടും തല്‍ക്ഷണം നിങ്ങളുടെമേല്‍ ശിക്ഷാനടപടിയെടുക്കാതിരിക്കുന്നതും, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുന്നതുമൊക്കെ അവന്‍ പൊറുക്കുന്നവനും കരുണാനിധിയും ആയതുകൊണ്ടാണെന്നു സാരം. സൂ: ഇബ്രാഹീം 34-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ച കാര്യങ്ങള്‍ ഇവിടെയും സ്മരിക്കുക. 16:19 وَٱللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ﴾١٩﴿ അല്ലാഹു, നിങ്ങള്‍ രഹസ്യമാക്കുന്നതിനെയും, നിങ്ങള്‍ പരസ്യമാക്കുന്നതിനെയും അറിയുന്നു. وَاللَّـهُ അല്ലാഹു, അല്ലാഹുവാകട്ടെ يَعْلَمُ അറിയുന്നു, അവന്‍ അറിയും مَا تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും. 16:20 وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًٔا وَهُمْ يُخْلَقُونَ ﴾٢٠﴿ അല്ലാഹുവിനു പുറമെ, അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ യാതൊന്നും (തന്നെ) സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. وَالَّذِينَ യാതൊരുകൂട്ടര്‍ يَدْعُونَ അവര്‍ വിളിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَخْلُقُونَ അവര്‍ സൃഷ്ടിക്കുന്നില്ല, സൃഷ്ടിക്കുകയില്ല شَيْئًا യാതൊന്നിനെയും وَهُمْ അവരാകട്ടെ, അവരോ يُخْلَقُونَ അവര്‍ സൃഷ്ടിക്കപ്പെടുന്നു. 16:21 أَمْوَٰتٌ غَيْرُ أَحْيَآءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴾٢١﴿ (അവര്‍) നിര്‍ജ്ജീവങ്ങളാകുന്നു; ജീവനില്ലാത്തവരാകുന്നു. ഇവര്‍ ഏതു സമയത്തു എഴുന്നേല്‍പിക്കപ്പെടുമെന്നു് അവര്‍ അറിയുകയുമില്ല. أَمْوَاتٌ നിര്‍ജ്ജീവങ്ങളാണ്, മരണപ്പെട്ടവരാണ് غَيْرُ أَحْيَاءٍ ജീവിക്കാത്തവരാകുന്നു, ജീവനില്ലാത്തവരാണ് ജീവിക്കുന്നവരല്ലാത്ത وَمَا يَشْعُرُونَ അവര്‍(ക്കു) അറിയുകയില്ല, ബോധമില്ല أَيَّانَ ഏതു സമയത്തു എന്നു يُبْعَثُونَ അവര്‍ (ഇവര്‍) എഴുന്നേല്‍പിക്കപ്പെടും ബഹുദൈവാരാധനയുടെ നിരര്‍ത്ഥതയും, പരദൈവങ്ങള്‍ക്കു അതിനുള്ള അനര്‍ഹതയുമാണു ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ഖുര്‍ആന്‍ ഒന്നാമതായി അഭിസംബോധനചെയ്യുന്നതു അറബികളെയാണല്ലോ. അവര്‍ ആരാധിച്ചു വരുന്നതാകട്ടെ, വിഗ്രഹങ്ങള്‍ മുതലായ പരദൈവങ്ങളെയുമാണ്. അവ യാതൊന്നിനെയും സൃഷ്ടിച്ചുണ്ടാക്കുന്നില്ല. അവതന്നെയും സൃഷ്ടിക്കപ്പെട്ടവയാണ്,അവ നിര്‍ജ്ജീവങ്ങളാണ്, മേലില്‍ ജീവിക്കുവാനും പോകുന്നില്ല, അവരുടെ ആരാധകന്‍മാരെ ഏതാവസരത്തിലാണ് ഖബറുകളില്‍നിന്നു എഴുന്നേല്‍പിക്കപ്പെടുകയെന്ന വിവരവും അവര്‍ക്കില്ല. എന്നിരിക്കെ, ഇത്രയും നിന്ദ്യവും നിസ്സാരവുമായ ഈ വസ്തുക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതു അങ്ങേഅറ്റം അര്‍ത്ഥശൂന്യവും പടു വങ്കത്വവുമാണല്ലോ എന്നു താല്‍പര്യം. أَمْوَاتٌ (അംവാത്തുന്‍) എന്നതു ميت (മയ്യിത്ത്)ന്റെ ബഹുവചനവും, أَحْيَاء (അഹ്-യാഉ്) എന്നതു حي (ഹയ്യ്‌)ന്റെ ബഹുവചനവുമാകുന്നു. ‘മരണപ്പെട്ടവന്‍, മരണപ്പെടുന്നവന്‍, ജീവനില്ലാത്തതു, നിര്‍ജ്ജീവം’ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്ന വാക്കത്രെ ميت ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ അതിന്റെ വിപരീത പദമായി വരുന്നതാണ് حي എന്ന വാക്കും. ഈ അര്‍ത്ഥങ്ങളിലെല്ലാം ഖുര്‍ആനില്‍ അവ രണ്ടും ഉപയോഗിക്കപ്പെട്ടുകാണാം. അപ്പോള്‍, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യവസ്തുക്കളും തന്നെ – ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ – أَمْوَاتٌ غَيْرُ أَحْيَاءٍ എന്നു വിശേഷിപ്പിക്കപ്പെടാവതായിത്തീരുന്നു. സൃഷ്ടിക്കുന്നവരല്ല സൃഷ്ടിക്കപ്പെടുന്നവരാണ് – എന്നും മറ്റുമുള്ള വിഷയങ്ങളിലാകട്ടെ, വിഗ്രഹങ്ങളും വിഗ്രഹങ്ങളല്ലാത്തവയും സമമാണുതാനും. 16. النحل - അന്നഹ്ല്‍ സൂറത്തു-ന്നഹ്ല്‍ : 01-21 സൂറത്തു-ന്നഹ്ല്‍ : 22-34 സൂറത്തു-ന്നഹ്ല്‍ : 35-50 സൂറത്തു-ന്നഹ്ല്‍ : 51-65 സൂറത്തു-ന്നഹ്ല്‍ : 66-83 സൂറത്തു-ന്നഹ്ല്‍ : 84-100 സൂറത്തു-ന്നഹ്ല്‍ : 101-119 സൂറത്തു-ന്നഹ്ല്‍ : 120-128 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
സെനഗലിലെ ബാമ്പലി എന്ന സ്ഥലത്താണ് സാദിയോ മാനെയുടെ ജനനം. അഞ്ചോ ആറോ വയസുള്ളപ്പോള്‍ തന്നെ അവന്‍ പന്തുമായി ഓടും. ദാരിദ്ര്യത്തിന് യാതൊരു കുറവുമില്ലാത്ത നാട്ടില്‍ പലപ്പോഴും കുട്ടികള്‍ പന്തുകളിച്ചിരുന്നത് തന്നെ വിശപ്പുമറക്കാനാണ്. ഒരു ദിവസം കളിക്കുന്നതിനിടെ അവന്റെ കസിന്‍ ഓടിവന്നു പറഞ്ഞു: ‘സാദിയോ.. നിന്റെ ഉപ്പ മരണപ്പെട്ടു‘ ആ സത്യം അവന്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. അവന്റെ പ്രായം വെറും ഏഴ് വയസുമാത്രമാണ്. ഉപ്പയുടെ മരണത്തെക്കുറിച്ച് സാദിയോ മാനെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആഴ്ചകളോളം അസുഖ ബാധിതനായിരുന്നെങ്കിലും ചികിത്സിക്കാന്‍ ആ നാട്ടില്‍ ഒരാശുപത്രി ഉണ്ടായിരുന്നില്ല. പരമ്പരാഗത നാട്ടുമരുന്നുകളൊക്കെയാണ് ആളുകള്‍ക്ക് അസുഖം വന്നാല്‍ നല്‍കിയിരുന്നത്. ചിലപ്പോള്‍ കുറച്ചുനാള്‍ കൂടി ജീവിക്കും അല്ലെങ്കില്‍ മരിക്കും. പതിനഞ്ചാം വയസില്‍ ഫുട്‌ബോളര്‍ ആവണമെന്ന അഭിനിവേശം കൊണ്ട് അവന്‍ ആ നാട്ടില്‍ നിന്ന് ഓടിപ്പോയി. രാജ്യ തലസ്ഥാനമായ ദാക്കറില്‍ പോയി ഫുട്‌ബോള്‍ കളിച്ചു. ആദ്യമാദ്യം പ്രാദേശിക ക്ലബ്ബുകളില്‍ കളിച്ച മാനെ പതിയെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബുകളിലക്ക് എത്തിപ്പെട്ടു. മെറ്റ്‌സ് എന്ന ക്ലബ്ബില്‍ കളിക്കുമ്പോഴാണ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ആ കറുത്ത മെലിഞ്ഞ പയ്യനെ ശ്രദ്ധിക്കുന്നത്. ക്ലബ്ബില്‍ നിന്ന് വിട്ടുകിട്ടാന്‍ ആദ്യം രണ്ട് മില്യണ്‍ ചോദിച്ചിരുന്ന മെറ്റ്‌സ് പിന്നീടത് നാല് മില്യണാക്കി. ആ തുകക്ക് റെഡ്ബുള്‍ അവനെ സ്വന്തമാക്കി. കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് അവന്‍ എത്തുമ്പോള്‍ പന്ത്രണ്ട് മില്യണ്‍ യൂറോക്കാണ് സതാംപ്ടണ്‍ അവനെ സൈന്‍ ചെയ്തത്. പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ലിവര്‍പൂര്‍ 34 മില്യണിന് അയാളെ സ്വന്തമാക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന മൂല്യമേറിയ ആഫ്രിക്കന്‍ ഫുട്‌ബോളറായി സാദിയൊ മാനെ മാറിയിരുന്നു. Also Read Also Read മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബ് വലിച്ചൂരാന്‍ നീളേണ്ടത് സംഘപരിവാറിന്റെ കൈകളല്ല ഇന്ന് ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് പേരില്‍ ഒരാള്‍ സാദിയോ മാനെയാണ്. അയാള്‍ അത്രയും തുക പ്രതിഫലം വാങ്ങുന്നതിന് നമ്മളെന്ത് വേണം? വെയ്റ്റ് പറയാം. ഒരിക്കല്‍ ഒരു യാത്രക്കിടെ അയാളുടെ കയ്യില്‍ ഡിസ്‌പ്ലെ പൊട്ടിയ ഫോണ്‍ മാധ്യമങ്ങളുടെ കണ്ണില്‍പ്പെട്ടു. ആ ചിത്രം വാര്‍ത്തയായി. പിന്നീട് ഒരിക്കല്‍ ഇന്റര്‍വ്യൂയില്‍ അത് ചോദ്യമായി. സാദിയോ മാനെ നല്‍കിയ ഉത്തരം ഇങ്ങനെയാണ്: ‘എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകള്‍? ഇരുപത് ഡയമണ്ട് വാച്ചുകള്‍? അല്ലെങ്കില്‍ രണ്ട് വിമാനങ്ങള്‍? ഈ വസ്തുക്കള്‍ എനിക്കും ലോകത്തിനും വേണ്ടി എന്തു നന്മയാണ് ചെയ്യുക. എനിക്ക് വിശന്നപ്പോള്‍ വയലില്‍ ജോലി ചെയ്യേണ്ടിവന്നു. പ്രയാസകരമായ സമയം ഞാന്‍ അതിജീവിച്ചു. നഗ്‌നപാദനായി ഫുട്‌ബോള്‍ കളിച്ചു. ആ സമയം എനിക്ക് വിദ്യാഭ്യാസവും മറ്റ് പലതും നഷ്ടപ്പെട്ടു. എന്നാല്‍ ഇന്ന് ഞാന്‍ ഫുട്‌ബോളിനോട് നന്ദി പറയുന്നു. എനിക്ക് എന്റെ ജനങ്ങളെ സഹായിക്കാന്‍ സാധിക്കുന്നു. സ്‌കൂളുകളും സ്റ്റേഡിയങ്ങളും നിര്‍മിക്കാന്‍ സാധിച്ചു. കടുത്ത ദാരിദ്ര്യമുള്ള ആളുകള്‍ക്ക് ഞങ്ങള്‍ വസ്ത്രങ്ങളും ചെരിപ്പുകളും ഭക്ഷണവും എത്തിച്ചു. കൂടാതെ സെനഗലിലെ വളരെ ദരിദ്രപ്രദേശത്തുള്ള എല്ലാ ആളുകള്‍ക്കും പ്രതിമാസം 70 യൂറോ വീതം സഹായം നല്‍കുന്നു. ലക്ഷ്വറി കാറുകളും വീടുകളും പ്രദര്‍ശിപ്പിക്കാനല്ല, എനിക്ക് കിട്ടിയ ജീവിതത്തില്‍ നിന്നും അല്‍പം എന്റെ ജനങ്ങള്‍ക്കും കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ Also Read Also Read ഇത് സൂചനയാണ്, പഴയതുപോലെ കഥകള്‍ തുടരില്ലെന്ന് ഈ പറഞ്ഞത് വെറും വാക്കല്ല. സ്വന്തം പിതാവ് ചികിത്സ കിട്ടാതെ മരിച്ച ബാമ്പലി എന്ന നാട്ടില്‍ അഞ്ച് ലക്ഷം യൂറോ മുടക്കി വലിയൊരു ഹോസ്പിറ്റല്‍ പണിതു. അതിലേറെ തുക സ്‌കൂളുകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി അയാള്‍ ചെലവഴിച്ചു. ജന്മനാട്ടിലെ ഓരോ കുടുംബത്തിന്റെയും പട്ടിണി മാറ്റി. ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ അവാര്‍ഡ് വേദിയായ ബാലണ്‍ ഡി ഓര്‍ ഈ കഴിഞ്ഞ സമ്മാനദാന ചടങ്ങില്‍ സാമൂഹിക സേവനങ്ങള്‍ക്ക് ആദ്യമായി ഉള്‍പ്പെടുത്തിയ സൊക്രറ്റസ് അവാര്‍ഡിന് സാദിയോ മാനെ അര്‍ഹനായി. പടച്ചോന്‍ നല്‍കിയത് ചുറ്റുമുള്ള മനുഷ്യര്‍ക്കും പങ്കുവെക്കുന്ന മനുഷ്യന്‍. കഴിഞ്ഞ കളിയില്‍ പരിക്കേറ്റ് മാനെ ലോകകപ്പിനുണ്ടാവില്ല എന്ന വാര്‍ത്ത വന്നപ്പോള്‍ സെനഗലിലെ പതിനായരങ്ങള്‍ കരഞ്ഞിട്ടുണ്ടാവണം. ലോകകപ്പില്‍ ഫേവറിറ്റുകളല്ലെങ്കിലും ആ രാജ്യം അത്രത്തോളം ആ മനുഷ്യനെ സ്‌നേഹിക്കുന്നുണ്ട്. പ്രതീക്ഷ നല്‍കുന്നുണ്ട്. ഒടുവില്‍, പടച്ചോന്‍ അയാളെയും കൈവിട്ടില്ല. സദിയോ മാനെ ലോകകപ്പ് കളിക്കും.
കോവിഡ് കാലത്ത് കർണ്ണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പച്ചക്കറികൾ വരുന്നതിനു് ചെറിയ തടസ്സമുണ്ടായപ്പോൾ നമ്മൾ കുറച്ചൊക്കെ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങി. നിങ്ങളുടെ വീട്ടിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ടോ? നമുക്ക് കൃഷിയുമായി ബന്ധപെട്ട് ചില കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം. വിത്ത് ഇട്ട് മുളപ്പിച്ചിട്ടാണ് മിക്കവാറും പച്ചക്കറികൾ നമ്മൾ നടുന്നത്. നമുക്ക് പയർ വിത്തുകൾ മുളപ്പിക്കാൻ നോക്കാം. പയർ ആകുമ്പോൾ പെട്ടെന്ന് മുളക്കും. ചെയ്യേണ്ടത് ഇതാണ്. ഉള്ള പയർ വിത്തുകളെ നമുക്ക് നാല് കൂട്ടങ്ങളാക്കാം. ഒന്നാമത്തെ കൂട്ടം മണ്ണില് വളമൊക്കെ ചേർത്ത് ഇളക്കി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടണം. എല്ലാ ദിവസവും വെള്ളവും ഒഴിക്കണം. രണ്ടാമത്തെ കൂട്ടം നേരത്തേ ചെയ്തതുപോലെ തന്നെ മണ്ണിൽ സൂര്യപ്രകാശം ഉള്ള സ്ഥലത്ത് നടണം. പക്ഷെ ഒരു തുള്ളി വെള്ളം പോലും കൊടുക്കരുത്. മഴ പെയ്താലും വെള്ളം കിട്ടരുത്. മൂന്നാമത്തെ കൂട്ടം നേരത്തേതു പോലെ വളം ചേർത്ത മണ്ണിൽ തന്നെ നടണം. എന്നും വെള്ളവും ഒഴിക്കണം. പക്ഷെ ഒട്ടും സൂര്യപ്രകാശം കിട്ടുകയേ അരുത്. അതിന് എന്താണ് വേണ്ടത് എന്ന് നിങ്ങൾ ആലോചിച്ച് തീരുമാനിച്ചോളൂ. ഇനി നാലാമത്തെ കൂട്ടം. അത് മണ്ണിൽ നടുകയേ അരുത്. എന്നാൽ സൂര്യപ്രകാശം കിട്ടണം. വെള്ളം നനച്ച് കൊടുക്കുകയും വേണം. ഓരോ ദിവസവും ഇതിൽ ഓരോ കൂട്ടത്തിനും എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിച്ച് കുറിച്ച് വെക്കൂ . ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം നിങ്ങൾ എന്തൊക്കെയാണ് കണ്ടെത്തിയത് എന്നും എന്തൊക്കെയാണ് മനസ്സിലാക്കിയത് എന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കണം. നിങ്ങളുടെ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള ഫോട്ടോകൾ കൂടി എടുത്തു വക്കണം. നിരീക്ഷണക്കുറിപ്പും ഫോട്ടോകളും സൂക്ഷിച്ച് വക്കണേ.. Categories: എൽ പി - രണ്ടാംഘട്ടംരണ്ടാംഘട്ടം Search for: Related Posts ഹൈസ്കൂൾ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ലൂക്ക എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും മറ്റ് പംക്തികളേയും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 2020ൽ പ്രസിദ്ധീകരിച്ച യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ലക്കങ്ങൾ വായിക്കാം തയ്യാറാവാം എന്ന ലിങ്കിൽ ലഭ്യമാണ്. 2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് Read more… യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ലൂക്ക എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും മറ്റ് പംക്തികളേയും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 2020ൽ പ്രസിദ്ധീകരിച്ച യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ലക്കങ്ങൾ വായിക്കാം തയ്യാറാവാം എന്ന ലിങ്കിൽ ലഭ്യമാണ്. 2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 Read more… ഹയർസെക്കണ്ടറി പ്രവർത്തനം 6 – മാറുന്ന യുദ്ധരീതികള്‍ മെയ് 2019 ലെ ശാസ്ത്രകേരളത്തിൽ യുദ്ധത്തെ സംബന്ധിച്ച നിരവധി ലേഖനങ്ങൾ ഉണ്ട്. ഇവയിൽ ഒന്ന് യുദ്ധവും ശാസ്ത്രവും സംബന്ധിക്കുന്ന ഒന്നാണ്.. ഇതിൽ ഹൈടെക്ക് ആയി മാറുന്ന യുദ്ധത്തെ പറ്റി പറയുന്നുണ്ട്. ശാസ്ത്രത്തിന്റെ പ്രയോഗത്തിനായി ചിലവഴിക്കുന്ന പണം, പ്രതിരോധ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന പണം എന്നിവയും പരാമർശിക്കുന്നു. നിർമിത ബുദ്ധി അഥവാ Read more…
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. ആത്മീയ ശക്തി – WFTW 13 നവംബർ 2022 November 11, 2022 | Comments closed സാക് പുന്നന്‍ അന്ത്യനാളുകളുടെ ഒരു വലിയ അപകടമാണ് “ശക്തിയില്ലാത്ത ഭക്തിയുടെ വേഷം” (2 തിമൊ.3:5). നമുക്കുള്ള വരങ്ങളുടെയും കഴിവുകളുടെയും ശക്തികൊണ്ട് തൃപ്തിപ്പെടുന്നത് വളരെ എളുപ്പമാണ്. ദേഹിയുടെ ശക്തി വെളിപ്പെടുന്നത് ബുദ്ധിശക്തി, വൈകാരിക ശക്തി, ഇച്ഛാശക്തി എന്നിവയിലൂടെയാണ്. എന്നാൽ ക്രിസ്തുവും പരിശുദ്ധാത്മാവും നമുക്കു നൽകാൻ വന്നിരിക്കുന്ന ദിവ്യശക്തി ഇതൊന്നുമല്ല. ബൗദ്ധിക ശക്തി കാണപ്പെടുന്നത് വലിയ ശാസ്ത്രജ്ഞന്മാർ, പണ്ഡിതന്മാർ, കൂടാതെ സാമർത്ഥ്യമുള്ള പ്രാസംഗികർ എന്നിവരിലാണ്. വൈകാരിക ശക്തി കാണപ്പെടുന്നത് റോക്ക് സംഗീതജ്ഞരിലും അനേകം പ്രാസംഗികരിലുമാണ്. ഇച്ഛാശക്തി കാണപ്പെടുന്നത് യോഗാ വിദഗ്ദ്ധരുടെയും ഋഷിമാരുടെയും കൂടാതെ തങ്ങളുടെ വ്യക്തിത്വത്തിലൂടെ മറ്റുള്ളവരിൽ അധികാരം ചെലുത്താൻ ശ്രമിക്കുന്ന പ്രാസംഗികരുടെയും ഇടയിലാണ്‌. ആത്മീയ ശക്തിക്കു പകരമായി ഇവ മൂന്നിനെയും നാം തെറ്റിധരിക്കരുത്. ആത്മീയ ശക്തി പ്രാഥമികമായി നമ്മെ എല്ലാ കാര്യത്തിലും ദൈവത്തെ അനുസരിക്കുന്നവരാക്കുന്നു. സഹസ്രാബ്ദങ്ങളായി അവയുടെ ഭ്രമണപഥത്തിൽ തന്നെ നിശ്ചിത സമയത്തിനുള്ളിൽ തികവോടെ ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്ന ദൈവത്തിൻ്റെ ശക്തിയെ കുറിച്ച് ആലോചിക്കുക. ആ പൂർണ്ണതയുടെ കാരണം അവ ദൈവത്തിൻ്റെ നിയമങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നു എന്നതാണ്‌. നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ദൈവത്തെ പൂർണ്ണമായി അനുസരിക്കുക മാത്രമാണെന്നതിൻ്റെ നിശബ്ദ സാക്ഷ്യങ്ങളാണ്‌ ഈ ജ്യോതിർഗോളങ്ങൾ. യേശു സാത്താനെ ജയിച്ചത് മൃഗീയമായ ശാരീരിക ശക്തി കൊണ്ടല്ല, എന്നാൽ ആത്മീയ ശക്തികൊണ്ടാണ്. സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ, അവിടുത്തേക്ക് അത് ചെയ്യാൻ കഴിയുമായിരുന്നെങ്കിലും, കല്ലിനെ അപ്പമാക്കി മാറ്റുന്ന കാര്യം യേശു നിരസിച്ചു, 40 ദിവസങ്ങൾ ഉപവസിച്ച ശേഷം, തൻ്റെ ശരീരം ഭക്ഷണത്തിനായി ആഗ്രഹിച്ചു എന്ന കാര്യം കൂട്ടാക്കാതെ പോലും. ഹവ്വ ചെയ്തതിന് എത്ര വിരുദ്ധമായ ഒരു കാര്യമാണിത്, അവൾ വിശന്നിരിക്കുകയല്ലാതിരുന്നിട്ടുപോലും, ഏദനിലെ പറുദീസയിൽ വച്ച് അവളുടെ ശരീരത്തിൻ്റെ ആഗ്രഹത്തെ പെട്ടെന്നു തന്നെ തൃപ്തിപ്പെടുത്തി. ആഹാരത്തിനുള്ള ആഗ്രഹം പോലെ നമ്മുടെ ശരീരത്തിൽ വസിക്കുന്ന മറ്റൊരാഗ്രഹമാണ് ലൈംഗികതയ്ക്കുള്ള ആഗ്രഹം. അതും സ്ഥിരമായി ആഗ്രഹസാഫല്യത്തിനായി കൊതിക്കുന്നു. നമുക്ക് ആത്മീയ ശക്തിയുള്ളപ്പോൾ, തൻ്റെ ശരീരത്തിൻ്റെ തീവ്രമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനേക്കാൾ ”ദൈവത്തിൻ്റെ ഓരോ വചനം കൊണ്ടും” ജീവിക്കുന്നതാണ് എനിക്കിഷ്ടം എന്നു പറഞ്ഞ യേശുവിനെപ്പോലെ, നാം ആയിരിക്കും. ശിംശോന് പ്രത്യക്ഷമായ സിംഹത്തെ വലിച്ചു കീറാൻ ആവശ്യമായ വലിയ ശാരീരിക ശക്തിയുണ്ടായിരുന്നു. എന്നാൽ അവൻ്റെ ഉള്ളിലുണ്ടായിരുന്ന ലൈംഗിക മോഹത്തിൻ്റെ സിംഹം അവനെ പല പ്രാവശ്യം വലിച്ചു കീറി. ലൈംഗിക മോഹം മറ്റേതു സിംഹത്തെക്കാളും വളരെയധികം ശക്തിയുള്ളതാണെന്ന് ഇതു തെളിയിക്കുന്നു. ജോസഫ് ഏതു വിധത്തിലും ശിംശോനെക്കാൾ ശക്തിമാനായിരുന്നു, കാരണം അവന് മോഹത്തിൻ്റെ സിംഹത്തെ വീണ്ടും വീണ്ടും, നാൾക്കുനാൾ, വലിച്ചു കീറിക്കളയാൻ കഴിഞ്ഞു (ഉൽപ.39:7-13). ദൈവം നമുക്ക് ആത്മീയ ശക്തി തരുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നതു നമ്മുടെ ഉദ്ദേശ്യങ്ങളാണ്. നിങ്ങളുടെ ജീവിതത്തിൻ്റെ ലക്ഷ്യവും അഭിലാഷവും ദൈവത്തെ പ്രസാദിപ്പിക്കുവാനും അവിടുത്തെ മഹത്വപ്പെടുത്തുവാനും മാത്രമാണെങ്കിൽ, ഉടനെ തന്നെ ദൈവം അവിടുത്തെ ശക്തി നിങ്ങൾക്കു തരും. “നിങ്ങൾ യാചിച്ചിട്ടും ലഭിക്കാത്തത്. നിങ്ങൾ തെറ്റായ ഉദ്ദേശ്യത്തോടു കൂടി ചോദിക്കുന്നതു കൊണ്ടാണ്” (യാക്കോബ്. 4:3) . ഒരു ജോലി അല്ലെങ്കിൽ ഒരു ഉദ്യോഗം നമുക്കൊരു ജീവിത മാർഗ്ഗം മാത്രമായിരിക്കണം. നമ്മുടെ ജീവിതാഭിലാഷം ഏതു വിധേനയും ദൈവത്തെ പ്രസാദിപ്പിക്കുക എന്നതായിരിക്കണം അല്ലാതെ നമുക്കു വേണ്ടി തന്നെ ജീവിക്കുവാനോ ഈ ലോകത്തിൽ വലിയവനാകാനോ ആയിരിക്കരുത്. യേശുവിനെ പോലും ഈ ലോകത്തിൻ്റെ മഹത്വം കൊണ്ട് പ്രലോഭിപ്പിക്കുവാൻ സാത്താൻ ശ്രമിച്ചു. അതു കൊണ്ട്, അവൻ തീർച്ചയായും നമുക്കും അത് വച്ചു നീട്ടും. എന്നാൽ നാം നിരന്തരം അതിനെ നിരസിക്കണം (യേശു ചെയ്തതുപോലെ), കാരണം ഏതെങ്കിലും വിധത്തിൽ സാത്താൻ്റെ മുമ്പിൽ വണങ്ങിയാൽ മാത്രമേ നമുക്കത് ലഭിക്കുകയുള്ളൂ. നമ്മുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതി പൂർത്തീകരിക്കപ്പെടുന്നതിൽ നിന്ന്, പണ സ്നേഹം നമ്മെ വശീകരിച്ച് മാറ്റി കൊണ്ടു പോകാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം. ഇന്നു മുതൽ 2000 വർഷത്തേക്ക്, നമ്മുടെ തിരഞ്ഞെടുപ്പുകളുടെ മേൽ നമുക്ക് ഒരു ദുഃഖവും ഉണ്ടാകരുത്.