text
stringlengths
496
215k
കൊല്ലം ജില്ലയില്‍ അടൂര്‍ ഏനാത്ത് എന്ന സ്ഥലത്ത് റ്റി. എം. വില്‍സന്‍റെയും തങ്കമ്മ വില്‍സന്‍റെയും അഞ്ചു മക്കളില്‍ ഇളയവനായി ജനിച്ചു ശമുവേല്‍ വില്‍സന്‍. 16 വര്‍ഷം മുന്‍പ് തന്‍റെ വാല്‍സല്യ മാതാവ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മാതാവിന്‍റെ വേര്‍പാട് തന്നെ വളരെ വേദനിപ്പിച്ചു. മാതൃസ്നേഹത്തിന്‍റെ ലാളനകളും, തലോടലുകളും ഉപദേശങ്ങളും എല്ലാമെല്ലാം അയവിറക്കികൊണ്ടിരിക്കുമ്പോള്‍, അമ്മയുടെ സ്നേഹവും ലോകസ്നേഹവും താല്‍ക്കാലികമാണെന്നും ദൈവസ്നേഹം നിത്യമാണെന്നും പരിശുദ്ധാത്മാവ് സംസാരിച്ചു. ചിന്തയില്‍ നിന്നുണര്‍ന്നു ദൈവസ്നേഹത്തെ ഓര്‍ത്തപ്പോള്‍ ദൈവം മനുഷ്യനു ദാനമായി നല്കിയ നിത്യസ്നേഹം, ആത്മരക്ഷ, നിത്യരാജ്യം, നിത്യഭവനം ഇതെല്ലാം പരിശുദ്ധാത്മാവ് ഓര്‍മ്മയില്‍ നല്കി. ഈ അവസരത്തില്‍ ഹൃദയത്തില്‍ ലഭിച്ച ഈണത്തില്‍ പാടി പാട്ട് എഴുതി. “നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു” കൂടാതെ ഉറച്ച തീരുമാനത്തിന്റെ വരികളാണ് ആ പാട്ടിലെ “അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍” എന്ന വരികള്‍. ”നിന്‍ഹിതം ചെയ്വാന്‍, നിന്നെപ്പോലാവാന്‍”എന്നത് ഏറ്റവും വലിയ ആഗ്രഹത്തിന്‍റെ പ്രദര്‍ശനവുമാണ്.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
‘ഞങ്ങളെപ്പറ്റിയുള്ള ആരോപണം ഷൈലജ റ്റീച്ചറുടെ പേജിൽ ഇപ്പോഴും ഉള്ളത് എന്തുകൊണ്ട്?”പൂന്തുറക്കാർ ചോദിക്കുന്നു July 15, 2020 (updated July 15, 2020) | By Sulfa Mazood | 0 Comments ഉത്പന്നത്തിന്‍റെ ​ഗുണം കൊണ്ട് മാത്രം മാംസാഹാരികൾക്കും മുസ്ലിങ്ങൾക്കും ഒപ്പം ഇരിക്കാമെന്ന് പ്രചരിപ്പിച്ച ചില പരസ്യങ്ങളുമുണ്ട് ഇന്ത്യയിൽ March 12, 2019 | By Sulfa Mazood | 0 Comments RECENT ARTICLES ”ലക്ഷദ്വീപിലെ സഹോദരീ സഹോദരൻമാർക്കൊപ്പ”മെന്ന് സണ്ണി വെയ്ൻ ‘അറബിക്കടലിലെ പലസ്തീനാക്കരുത്’; ലക്ഷദ്വീപിലെ സാഹചര്യത്തെക്കുറിച്ച് കലാവിദ്യാര്‍ത്ഥിയായ സ്വദേശിയുടെ കുറിപ്പ് പ്രൊഫ. ഹാനി ബാബു കോവിഡ് ബാധിതനായി, വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് കുടുംബം പ്രൊഫ. ഹാനി ബാബു ഗുരുതര രോഗാവസ്ഥയില്‍; ജയിലധികൃതര്‍ ചികിത്സ നിഷേധിക്കുന്നുവെന്ന് കുടുംബം Prof. Hany Babu’s health critical with acute eye infection; Family calls out inaction by prison authority സിദ്ദീഖ് കാപ്പനെ എയിംസ് കോവിഡ് വാര്‍ഡില്‍ നിന്നും മഥുര ജയിലിലേക്ക് മാറ്റിയത് കോവിഡ് പരിശോധന നടത്താതെ, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് സിദ്ദീഖ് Shailaja Padindala’s ‘Vote Haaki’, a searing work hinting at a futuristic gender sensitive abode പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമെത്തിയ യുവാവിന് സ്റ്റാഫിന്‍റെ അധിക്ഷേപം; ‘പരാതിപ്പെട്ടിട്ടും നടപടിയില്ല’ കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ ആശുപത്രിക്കട്ടിലില്‍ ചങ്ങലക്കിട്ടു; മാനസികമായി എത്ര തളര്‍ന്നിട്ടുണ്ടാവുമെന്ന് ഭാര്യ റെയ്ഹാനത്ത് കോവിഡ്-സിദ്ദീഖ് കാപ്പന്‍റെ നില ഗുരുതരം; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബവും മാധ്യമ പ്രവര്‍ത്തകരും CoVID 19; ”Why not the money spent on more beds and oxygen plants?” Asks Dr Kafeel Khan വാളയാര്‍ കേസ്: ഹരീഷ് വാസുദേവന്‍റെ അരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അഡ്വ. ബോബി തോമസ് കേരളത്തില്‍ ബിജെപി വളര്‍ച്ച സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും കഴിവുകേട്-സി മണികണ്ഠന്‍ “My condition is almost similar to that of a Muslim by now, only after hearing that I am thinking of conversion” says Chitra Lekha പാചക വിഡിയോ പോസ്റ്റ് ചെയ്തു; രെഹന ഫാത്തിമയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഹൈക്കോടതി “Make ‘right to health care’ justifiable through legislation”; demands ‘Health for All’ “മുഖ്യമന്ത്രിയുടെ മുഴുവന്‍ പിന്തുണയും വേണം”; സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത് മാവോയിസ്റ്റ് നേതാവ് വേല്‍മുരുഗന്‍റെ ഏറ്റുമുട്ടല്‍ കൊലപാതകം; പൊലീസ് ഭാഷ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ”ഇന്ത്യയെ നോക്കൂ എത്ര വൃത്തികേടാണ്”- ഡോണൾഡ് റ്റ്രംപ് സിദ്ധീഖ് കാപ്പന്‍റെ അറസ്റ്റ് രാജ്യത്തെ നീതിയുടെ അവസ്ഥയെ വെളിവാക്കുന്നുവെന്ന് എൻ പി ചേക്കുട്ടി; മോചനം ആവശ്യപ്പെട്ട് മാധ്യമ കൂട്ടായ്മയുടെ പ്രതിഷേധം സവര്‍ണ ശക്തികളുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് സര്‍വ്വകലാശാലയിലെത്തിയ മുസ്ലിം ചെറുപ്പം നിശ്ശബ്ദരാകാന്‍ തീരുമാനിച്ചിട്ടില്ല, നജീബ് തിരോധാന ദിനത്തില്‍ താഹിര്‍ ജമാല്‍ “ഈ ആരോപണങ്ങളില്‍ ഏതെങ്കിലും അവര്‍ക്ക് തെളിയിക്കാന്‍ പറ്റുമോ?”യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റെയ്ഹാനത് ഹത്രസ് റിപ്പോര്‍ട്ടിങ്; അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ, ഗൂഢാലോചന കുറ്റമടക്കം ചാര്‍ത്തി യുപി പൊലീസ് ഹത്രസ്: ഒക്ടോബര്‍ 10ന് അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം Bihar students writes to RJD to break silence on the incarceration of Sharjeel Imam and Meeran Haider മനുസ്മൃതിയും യോഗി ആദിത്യനാഥിന്‍റെ കോലവും കത്തിച്ച് കേരള ഭീം ആര്‍മിയുടെ പ്രതിഷേധം ജയിലില്‍ മാനസിക പീഡനമെന്ന് ഗുല്‍ഫിഷാ ഫാത്തിമ; ‘ജയില്‍ ഉദ്യോഗസ്ഥര്‍ വിളിക്കുന്നത് വിദ്യാഭ്യാസം നേടിയ ഭീകരവാദി എന്ന്’ ”അവരില്‍നിന്നും രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ അവരെന്നെ കൊല്ലുമായിരുന്നു”; പൊലീസ് ആക്രമണത്തെക്കുറിച്ച് കശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ കമ്രാന്‍ യൂസുഫ് “They asked me to forget the children died in oxygen tragedy, how will I? They died in front of our eyes”; Dr Kafeel Khan ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി ഡോ.കഫീല്‍ ഖാന്‍റെ മോചനം തടയാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സഹോദരന്‍; കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും അദീല്‍ഖാന്‍ ഡോ.കഫീല്‍ ഖാനെതിരെയുള്ള ദേശ സുരക്ഷാ നിയമം പിന്‍വലിച്ച് അലഹാബാദ് ഹെെ കോടതി; ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവ് UAPA, Goonda act to be invoked; Is Bengaluru violence just an immature reaction to ‘blasphemy’? കവളപ്പാറ-പുത്തുമല പുനരധിവാസ മാതൃക പെട്ടിമുടിയിലും നടപ്പാക്കുമെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയിലുള്ള വിശ്വാസം പോയെന്ന് ​ഗോമതി കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന പുതിയ ഇ.ഐ.എ ഡ്രാഫ്റ്റ് “സ്വന്തമായി ഭൂമി ഉണ്ടായിരുന്നെങ്കിൽ അവരിത്രയും പേർ ലയങ്ങളിൽ ഉണ്ടാകുമായിരുന്നില്ല”; പെട്ടിമുടി ദുരന്തത്തെ കുറിച്ച് ​ഗോമതി
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ ഡീജെയിങ്ങിനു തിരുവനന്തപുരം സാക്ഷിയായി. രാവിലെ 6.30ന് തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പരിപാടിയിൽ 150-ഓളം സൈക്ലിസ്റ്റുകളും റോളർ സ്കേറ്റർമാരും പങ്കെടുത്തു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നവംബർ 9 മുതൽ 13 വരെ നടക്കുന്ന ഇൻ്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസിവലി(IIMF)ൻ്റെ പ്രചാരണാർത്ഥമാണ് സൈക്കിൾ ഡിജെയിങ് സംഘടിപ്പിച്ചത്. ട്രിവാൻഡ്രം ബൈ സൈക്കിൾ മേയർ പ്രകാശ് പി. ഗോപിനാഥ് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ഡീജെ രാഹുൽ സൈക്കിളില്‍ സഞ്ചരിച്ചു ഡീജെയിങ് ചെയ്തു. റോളർ സ്കേറ്റർമാരും സൈക്കിളിസ്റ്റുകൾക്കൊപ്പം നൃത്തം ചെയ്തു. ഇൻഡസ് സൈക്ലിങ് എംബസി, ബിയോൺഡ് സെവൻ, സ്കേറ്റ് ഡെലിക്സ് എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരിപാടി. ഫ്ലാഗ് ഓഫ് ചടങ്ങിൽ കോട്ടൺ ഹിൽ ഹൈ സ്കൂൾ എട്ട് ഡിയിലെ വിദ്യാർത്ഥിനി എസ്. ആർദ്രാ സുരേഷിന് ക്രാഫ്റ്റ്സ് വില്ലേജ് സൈക്കിൾ സമ്മാനിച്ചു. ‘ഡീജെ ഓണ്‍ എ ബൈക്ക്’ എന്ന് അറിയപ്പെടുന്ന യുകെസ്വദേശി ഡോം വൈറ്റിങ് വിദേശങ്ങളില്‍ പ്രചാരത്തിലാക്കിയതാണ് സൈക്കിള്‍ ഡീജെയിങ്. ഡിസ്‌ക് ജോക്കി എന്ന് അര്‍ത്ഥം വരുന്ന ഡീജെ എന്നത് റെക്കോര്‍ഡ് ചെയ്ത സംഗീതം തെരഞ്ഞെടുത്ത് പ്രത്യേക മിക്‌സറുകളുടെ സഹായത്തോടെ പ്രേക്ഷകരെ കേള്‍പ്പിക്കുന്നവരാണ്. കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവമാണ് ഐഐഎംഎഫ്. ഇൻഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാൻഡുകൾക്കും ഗായകർക്കും ഒപ്പം ഇൻഡ്യയിലെ 14 പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും. ഇൻഡീ സംഗീതത്തിൻ്റെ രാജ്യാന്തരജിഹ്വയായ ലേസീ ഇൻഡീ മാഗസീനിൻ്റെ സഹകരണത്തോടെയാണ് ഇൻ്റർനാഷണൽ ഇൻഡീ മൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. റോക് സംഗീഹേതിഹാസം എറിക് ക്ലാപ്റ്റണിൻ്റെ അനന്തരവൻ യുകെയിലെ വിഖ്യാതനായ വിൽ ജോൺസ് (Wil Johns), അമേരിക്കയിലെ ജനപ്രിയ ഹാർഡ് റോക്ക് ഗായകൻ സാമി ഷോഫി (Sami Chohfi), മറ്റൊരു ബ്രിട്ടിഷ് ബാൻഡായ റെയ്ൻ (Rane), മലേഷ്യയിൽനിന്നു ലീയ മീറ്റ (Lyia Meta), പാപ്പുവ ന്യൂ ഗിനിയിൽനിന്ന് ആൻസ്ലോം (Anslom), സിംഗപ്പൂരിൽനിന്നു രുദ്ര (Rudra), ഇറ്റലിയിൽനിന്ന് റോക് ഫ്ലവേഴ്സ് (Roc Flowers) എന്നീ ബാൻഡുകളും ഗായകരുമാണു വിദേശത്തുനിന്ന് എത്തുന്നത്. അന്താരാഷ്ട്രപുരസ്ക്കാരങ്ങൾ നേടിയ, സ്വന്തം രാജ്യങ്ങളിൽ ഏറെ ആസ്വാദകരുള്ള ഗായകരാണിവർ. പങ്കെടുക്കുന്ന ഇൻഡ്യൻ ബാൻഡുകൾ മുംബൈയിലെ ഷെറീസ് (Sherise), ആർക്ലിഫ് (RCliff), വെൻ ചായ് മെറ്റ് ടോസ്റ്റ് (When Chai Met Toast), ഹരീഷ് ശിവരാമകൃഷ്ണൻ്റെ അഗം (Agam), സ്ക്രീൻ 6 (Skreen 6), സിത്താര കൃഷ്ണകുമാറിൻ്റെ പ്രൊജക്ട് മലബാറിക്കസ് (Project Malabaricus), ഊരാളി (Oorali), ജോബ് കുര്യൻ (Job Kurian), കെയോസ് (Chaos), ലേസീ ജേ (Lazie J), ചന്ദന രാജേഷ് (Chandana Rajesh), താമരശേരി ചുരം (Thamarassey Churam), ഇന്നർ സാങ്റ്റം (Inner Sanctum), ദേവൻ ഏകാംബരം (Devan Ekambaram) എന്നിവയാണ്. ആകെ 21 ബാൻഡ്. ദിവസം നാലും അഞ്ചും അവതരണങ്ങൾ. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതൽ പ്രവേശിക്കാം. ബുക്ക് മൈ ഷോയിലൂടെയും കേരള ആർട്ട്സ് & ക്രാഫ്റ്റ്സ് വില്ലേജുമായി ബന്ധപ്പെട്ടും ഓരോ ദിവസത്തെയും പരിപാടിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മേളയുടെ ദിവസങ്ങളിൽ ക്രാഫ്റ്റ്സ് വില്ലേജിലെ പതിവുസന്ദർശനം വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കും.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചൈനീസ് റസ്റ്റോറന്റില്‍ ; മാതാപിതാക്കള്‍ അറസ്റ്റില്‍- ജനുവരി 9 തിങ്കളാഴ്ച മുതല്‍ കാണാതായതായതായി... അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സാസില്‍ നടപ്പാക്കി- മയക്കു മരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിട... സ്വയം ഗര്‍ഭചിദ്രത്തിനു ശ്രമിച്ച യുവതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ- ഇരുപത്തിനാലാഴ്ച പ്രായമെത്തിയ കുഞ്ഞിനെ കോട്ട് ഹാങ്ങര്‍... സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഫിര്‍ദൗസ് ഡോര്‍ഡിക്ക് നിയമനം- ഇന്ത്യന്‍ അമേരിക്കന്‍ വംശജനും പാര്‍സിയുമായ അറ്റോര്‍ണി... ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 21 ന്- കേരള അസ്സോസിയോഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ്... ഇന്ത്യന്‍ അമേരിക്കന്‍ ഡിപ്ലോമാറ്റ് നിഷ ബിസ്വാളിന് പ്രവാസി ഭാരതീയ ദിവസ് അവാര്‍ഡ്- പ്രവാസി ഭാരതീയ ദിവസ് വലഡിക്ടറി ഡേയോടനുബന്ധിച്ച്... കുഞ്ഞിന്റെ ജനനത്തിനു ദൃക്‌സാക്ഷിയായ പിതാവിന്റെ ജോലി നഷ്ടപ്പെട്ടു- ഭാര്യ തന്റെ കുഞ്ഞിനു ജന്മം നല്‍കുന്നതു... ഒബാമയുടെ വിടവാങ്ങല്‍ സന്ദേശം ജനുവരി 10 ന് ഷിക്കാഗോയില്‍- എട്ടു വര്‍ഷത്തെ പ്രസിഡന്റ് ഭരണത്തിനു വിരാമമിട്ട്... മാത്യു വൈരമണിന്റെ മാതാവ് ഹൂസ്റ്റണില്‍ നിര്യാതയായി- വൈരമണ്‍ ഗാര്‍ഡന്‍, കുണ്ടറ പരേതനായ ജി.... റഡോണ്‍ വാതക പരിശോധന വീടുകളില്‍ നിര്‍ബന്ധം- കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍... തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍; ഒടുവില്‍ ട്രംപും അംഗീകരിച്ചു- അമേരിക്കയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പ് സ്വാധീനിക്കുന്നതിന്... അഭയാര്‍ത്ഥിയായിവന്ന് നിയമസഭാംഗമായ ഇല്‍ഹന്‍ ഒമര്‍- ചെറുപ്പത്തില്‍ കെനിയായില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തി... എം. ഡി. ആന്‍ഡേഴ്‌സനില്‍ ആയിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും- അമേരിക്കയിലെ സുപ്രസിദ്ധ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ... ലോക മഹാന്മാരുടെ ലിസ്റ്റില്‍ 60ാം തവണയും ബില്ലിഗ്രഹാം- ലോക മഹാന്മാരെ തിരഞ്ഞെടുക്കുന്ന ഗാലപ് പോളില്‍... മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പാക്കിസ്ഥാനിയെ അറസ്റ് ചെയ്തു - സാമ്പത്തിക വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കുടുംബാംഗങ്ങളില്‍പ്പെട്ട... മേസീസ് സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു - 10100 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും- സിന്‍സിയാറ്റി (ഒഹായെ) ആസ്ഥാനമായി 1858ല്‍ പ്രവര്‍ത്തനം... ഇരട്ട തലയുള്ള ലക്കി ഓര്‍മ്മയായി- ശാസ്ത്ര ലോകത്തില്‍ അത്ഭുത പ്രതിഭാസമായി മാറി... വാഷിംഗ്ടണ്‍ ഡിസിയില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യം- നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ യു.എസ്... 115 -ാം കോണ്‍ഗ്രസ്സില്‍ ക്രൈസ്തവാധിപത്യം- യുഎസ് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച... ന്യൂയോര്‍ക്ക് കോളേജുകളില്‍ ട്യൂഷന്‍ ഫീസ് സൗജന്യം- ന്യൂയോര്‍ക്ക് പബ്ലിക്ക് കോളേജജകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ... യു. എസ് ഹൗസ് സ്പീക്കറായി പോള്‍ റയന്‍ തിരഞ്ഞെടുക്കപ്പെട്ടു- യുഎസ് 115-ാം കോണ്‍ഗ്രസ് ഹൗസ് സ്പീക്കറായി... ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 7 ന്- കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ക്രിസ്തുമസ്... ടെക്‌സസ്സില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു- വീടിനകത്ത് വിഷ വാതകം ശ്വസിച്ച് നാല്... ജനുവരി 'സഭാ താരക്' മാസമായി ആചരിക്കുന്നു- മാര്‍ത്തോമ്മാ സഭയുടെ ഔദ്യോഗികനാവ് എന്ന നിലയില്‍... ഒബാമ- ഹില്ലരി അമേരിക്കന്‍ സര്‍വ്വെയിലെ സമുന്നതരായ നേതാക്കള്‍- 2016 വര്‍ഷത്തെ ബഹുജന പിന്തുണയുള്ള സമുന്നത... ജനുവരി ഒന്ന് മുതല്‍ 19 സംസ്ഥാനങ്ങളില്‍ വേതന വര്‍ദ്ധനവ്- 2017 ജനുവരി ഒന്ന് മുതല്‍... കുരക്കുന്ന പട്ടിയെ വെടിവെച്ച് കൊന്നത് ശരി - കോടതി- മയക്കുമരുന്ന് വേട്ടക്ക് എത്തിയ പോലീസ് ഓഫീസര്‍മാര്‍ക്കു... 2017 ലീഡര്‍ഷിപ്പ് പ്രോഗ്രാം അപേക്ഷ സമര്‍പ്പിക്കുന്നത് ജുനുവരി 19 ന്- 2017 വാഷിംഗ്ടണ്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ... ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്‍ (പി. പി. ചെറിയാന്‍)- മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, പണ്ഡിതന്മാരില്‍ പണ്ഡിതരായി...
സഹായം ആവശ്യമുണ്ട്? സ്റ്റോറിലേക്ക് മടങ്ങരുത്. ദയവായി ഞങ്ങളെ സന്ദർശിക്കുക: www.polygroupstore.com അല്ലെങ്കിൽ +1 (888) 919-0070 ട്രീ അസംബ്ലി നിർദ്ദേശങ്ങൾ Polygroup® ൽ നിന്ന് നിങ്ങളുടെ പുതിയ മരം വാങ്ങിയതിന് അഭിനന്ദനങ്ങൾ! നിങ്ങളുടെ പുതിയ ട്രീ എങ്ങനെ വേഗത്തിലും എളുപ്പത്തിലും സജ്ജീകരിക്കാം എന്നതിനെക്കുറിച്ചുള്ള ചുവടെയുള്ള നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പിന്തുടരുക. നിങ്ങളുടെ മരം കൂട്ടിച്ചേർക്കാൻ തുടങ്ങുന്നതിനുമുമ്പ്, അനുയോജ്യമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക ... തുടര്ന്ന് വായിക്കുക “എൻചാന്റ്ഡ് ഫോറസ്റ്റ് TG80M4C25M00 8′ പ്രീലിറ്റ് ലഗുണ പൈൻ കൃത്രിമ ക്രിസ്മസ് ട്രീ ഇൻസ്ട്രക്ഷൻ മാനുവൽ” ഫെബ്രുവരി 27, 2022 ഫെബ്രുവരി 28, 2022 ൽ പോസ്റ്റ്എൻചാന്റഡ് ഫോറസ്റ്റ്Tags: 287-1268, 8 പ്രീലിറ്റ് ലഗുണ പൈൻ കൃത്രിമ ക്രിസ്മസ് ട്രീ, എൻചാന്റഡ് ഫോറസ്റ്റ്, MN-PCD130276, TG80M4C25M00, TG80M4C25M00 8 പ്രീലിറ്റ് ലഗുണ പൈൻ കൃത്രിമ ക്രിസ്മസ് ട്രീഒരു അഭിപ്രായം ഇടൂ എൻചാന്റ്ഡ് ഫോറസ്റ്റിൽ TG80M4C25M00 8′ പ്രീലിറ്റ് ലഗുണ പൈൻ കൃത്രിമ ക്രിസ്മസ് ട്രീ ഇൻസ്ട്രക്ഷൻ മാനുവൽ തിരയൽ ഇതിനായി തിരയുക: സമീപകാല പോസ്റ്റുകൾ ROYAL GOURMET GA4402S സ്റ്റെയിൻലെസ്സ് സ്റ്റീൽ 4 ബർണർ ഗ്യാസ് ഗ്രിൽ ഇൻസ്ട്രക്ഷൻ മാനുവൽ ELCO ലൈറ്റിംഗ് ELK415H 4 ഇഞ്ച് പെക്സ് റൗണ്ട് ട്രിംലെസ്സ് അഡ്ജസ്റ്റബിൾ സ്മൂത്ത് റിഫ്ലക്ടർ ട്രിം നിർദ്ദേശങ്ങൾ
rationalthoughts.org Posted on September 2, 2022 Posted in Thoughts No Comments Tagged with political correctness, viswanathan c 65849569 - hand writing political correctness with marker, concept background “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന ചാപ്പപ്പേര്. “പി. സി.” എന്ന ചുരുക്കിയും പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് വിസ്തരിച്ചും പറയപ്പെടുന്ന അമേരിക്കന്‍ പ്രയോഗത്തിന് തത്തുല്യമായ ഒരു മലയാളപദം കണ്ടിട്ടില്ല. എങ്കിലും, ലോകമെമ്പാടും ഉയര്‍ന്നു വരുന്ന യാഥാസ്ഥിതികരാഷ്ട്രീയതരംഗത്തിന്റെ പ്രഭാവം കൊണ്ടാവണം, കേരളീയ പൊതുമണ്ഡലത്തിലും ഈ പ്രയോഗം കടന്നുവന്നിട്ടുണ്ട് . ഏറെക്കുറെ അടുത്തകാലം വരെ നമുക്കിടയില്‍ അധികം പ്രചാരത്തില്‍ ഇല്ലാതിരുന്ന ഈ പ്രയോഗത്തിന്റെ ചരിത്രവും അതിനു പിന്നിലെ നിക്ഷിപ്തതാല്പര്യങ്ങളും കേരളത്തിലെ സ്വതന്ത്രചിന്തകസമൂഹത്തിനു പരിചയപ്പെടുത്തുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശം. ഏറ്റവുമാദ്യം തിരിച്ചറിയേണ്ട വിഷയം ഇത് ഒരു “ചാപ്പപ്പേര്” ആണെന്നുള്ളതാണ് . (Snarl word എന്നതിനെ മലയാളീകരിച്ചുണ്ടാക്കിയതാണ് ഈ വാക്ക് ) . ഏതെങ്കിലുമൊരു വസ്തുവിനെ, ആളിനെ, ആള്‍ക്കാരെ ഒക്കെ അപമാനിക്കാന്‍ , വിലയിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു പേര് എന്നര്‍ത്ഥം. ഇങ്ങനെ ഒരു കുറ്റപ്പേര് ചാര്‍ത്തുന്നതിന്റെ സൗകര്യം എന്താണെന്നാല്‍ , ഇങ്ങനെ പേര് ചാര്‍ത്തപ്പെട്ട വസ്തുവിനെയോ ആളിനെയോ ആള്‍ക്കാരെയോ ഒക്കെ ബഹിഷ്കരിക്കാനും ഒറ്റപ്പെടുത്താനും പീഡിപ്പിക്കാനും സൌകര്യമായി എന്നതാണ് ! ഇഷ്ടമില്ലാത്തയാളെ/ ആള്‍ക്കാരെ “അവിശ്വാസി” എന്നോ “ദേശദ്രോഹി’ എന്നോ “ജനശത്രു” എന്നോ “കുലാക്ക്” എന്നോ ചാപ്പ കുത്തിക്കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണല്ലോ . അയാളുടെ/ അവരുടെ വിശ്വാസ്യത അതോടെ തീര്‍ന്നു.അകത്തു നിന്നോ പുറത്തുനിന്നോ വിമര്‍ശനങ്ങള്‍ ഇല്ലാതെ ഒതുക്കുകയോ തുടച്ചുനീക്കുകയോ ഒക്കെ എളുപ്പത്തില്‍ ചെയ്യാം. വിദേശഭാഷാപ്രയോഗങ്ങള്‍ മറ്റു ഭാഷകളില്‍ വരുമ്പോള്‍ ചിലപ്പോള്‍ അര്‍ത്ഥം മാറിപ്പോവുകയും ചിലപ്പോള്‍ നേരെ എതിരായ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുകയും ഒക്കെ സംഭവിക്കാം. ‘ട്രോള്‍’ എന്ന പദത്തിന് ലോകമെങ്ങും അസ്വീകാര്യമായ ഒരു അര്‍ഥം ആയിരിക്കെ, മലയാളികളില്‍ പലരും ആ പദം ഇന്ന് ഉപയോഗിക്കുന്നത് അതിനു സ്വീകാര്യമായ അര്‍ത്ഥം നല്‍കിയാണ്‌ എന്നത് ഒരുദാഹരണം . അതുപോലെ, “പി.സി.” യെ സംബന്ധിച്ച് , ഇതൊരു ചാപ്പപ്പേര് ആണെന്ന കാര്യം അമേരിക്കയില്‍ ഇത് പ്രയോഗിക്കുന്നവര്‍ക്ക് പൊതുവേ അറിയാം. തങ്ങള്‍ /താന്‍ “പൊളിറ്റിക്കലി കറക്റ്റ്” ആണ് എന്ന് അവിടെ ആരും മേനി പറഞ്ഞു കേള്‍ക്കാറില്ല. പകരം, തന്‍റെ എതിരാളി/ എതിരാളികള്‍ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” കാണിക്കുകയാണ് എന്ന് അധിക്ഷേപിക്കുന്നതാണ് അവിടെ കാണുക. (മറിച്ചുള്ള ഒരു പ്രയോഗം അമേരിക്കക്കാര്‍ നടത്തുന്നത് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.) എന്നാല്‍ ഇക്കാര്യം അറിയാതെയാവാം, സ്വയം ലിബറല്‍ എന്നും ഇടതുപക്ഷം ഒക്കെ അടയാളപ്പെടുത്തുന്ന ചില മലയാളികള്‍ ” നമ്മള്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് പാലിക്കണം”, “ഞാന്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് പാലിക്കാന്‍ ശ്രദ്ധിക്കുന്ന ആളാണ്‌ ” എന്നൊക്കെ ചിലപ്പോള്‍ പറയുന്നതു കേള്‍ക്കാം! “ഞാന്‍ ട്രോള്‍ ചെയ്തതാണ്” എന്ന് ചിരിയോടെയും ഇത്തിരി ഗര്‍വോടെയും പറയുന്ന ഏക ഭാഷക്കാര്‍ മലയാളികള്‍ ആയിരിക്കുന്നതു പോലെ,”പി.സി ” യെ ഇങ്ങനെ അഭിമാനപൂര്‍വം ബാഡ്ജ് ആക്കി നെഞ്ചില്‍ കുത്തി നടക്കുന്നവര്‍ ഒരു പക്ഷെ ഭൂമിയില്‍ നമ്മള്‍ മാത്രമേ ഉണ്ടാവൂ ! മലയാളി ലിബറലുകള്‍ ചിലപ്പോള്‍ അറിവില്ലാതെ നടത്തുന്ന ഈ ബാഡ്ജ് കുത്തല്‍ ഇടപാട് മാറ്റി വെച്ച്, പൊതുവേ “പി. സി.” ആരോപണത്തിന്റെ രീതി നമുക്കൊന്ന് പരിശോധിക്കാം. “പി.സി.” എന്നത് എന്തിനെതിരെ ഉള്ള ചാപ്പപ്പേര് ആണെന്നതു നോക്കാം ആദ്യം. . അസഹിഷ്ണുതാസൂചകമായ ചില മനോഭാവങ്ങളെയും ഭാഷാപ്രയോഗങ്ങളെയും വര്‍ജിക്കുകയെന്ന സാമൂഹ്യപ്രവണതക്കെതിരെയാണ് ഈ കുറ്റപ്പേര് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഉദാഹരണത്തിന്, 1959 ല്‍ കേരളത്തില്‍ ഉയര്‍ന്നു കേട്ട ഈ മുദ്രാവാക്യം ഓര്‍ക്കുക. “തമ്പ്രാനെന്ന് വിളിപ്പിക്കും പാളയിൽ കഞ്ഞി കുടിപ്പിക്കും ചാത്തൻ പൂട്ടാൻ പോകട്ടെ ചാക്കോ നാടു ഭരിക്കട്ടെ ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലു പറിക്കാൻ പൊയ്ക്കൂടെ” ഈ മുദ്രാവാക്യത്തെയും അതിനു പിന്നിലെ മനോഭാവത്തെയും അതിന്റെ ദളിത്‌ വിരുദ്ധ, സ്ത്രീവിരുദ്ധ സ്വഭാവം ചൂണ്ടിക്കാട്ടി അപലപിക്കുകയാണെങ്കില്‍, അങ്ങിനെ അപലപിക്കുന്ന ആള്‍ “പൊളിറ്റിക്കലി കറക്റ്റ്” ആവുകയാണ് എന്ന ആക്ഷേപത്തിന് അര്‍ഹയായിക്കഴിഞ്ഞു! സമകാലികമായ വേറെ ഒരു ഉദാഹരണം കൂടി പറയാം. ഈയടുത്ത കാലത്ത് ഒരു വിദ്യാര്‍ഥി നേതാവ് പ്രസംഗിച്ചു കേട്ടതാണ് ഈ വാചകം: “..കോളേജ് ക്യാമ്പസിനകത്തു കയറി ഞങ്ങളുടെ പെങ്ങന്മാരെ ഒറ്റ എണ്ണം തൊടില്ല എന്ന് അന്ന് പറഞ്ഞെങ്കില്‍, ഇന്നുമത് പറയാന്‍ ഇവിടത്തെ ആണ്‍കുട്ടികള്‍ ഉണ്ട് എന്നുള്ളതിന്റെ തെളിവാണ്……” ഇതു കേട്ട്, സ്ത്രീകള്‍ക്ക് കര്‍തൃത്വം നിഷേധിക്കുകയും, അവരെ തങ്ങളാല്‍ രക്ഷിക്കപ്പെടേണ്ട ‘പെങ്ങന്മാര്‍’ ആയി കാണുകയും ചെയ്യുന്ന മനോഭാവത്തെയും ആ മനോഭാവം ദ്യോതിപ്പിക്കുന്ന ഭാഷാപ്രയോഗത്തെയും ആരെങ്കിലും അപലപിച്ചാല്‍, അങ്ങിനെ അപലപിക്കുന്ന ആള്‍ക്കുമേല്‍ പതിക്കുന്ന ചാപ്പപ്പേരാണ് “പി .സി.”! പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിന്റെ ചരിത്രം അടിസ്ഥാനപരമായി , പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്നത് അമേരിക്കന്‍ വലതുപക്ഷം നിര്‍മിച്ചെടുത്ത ഒരു കെട്ടുകഥയത്രേ. 1990 ഒക്ടോബറില്‍ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രത്തില്‍ റിച്ചാര്‍ഡ്‌ ബേണ്‍സ്ടീന്‍ എന്ന റിപ്പോര്‍ട്ടര്‍ എഴുതിയ “The Rising Hegemony of the Politically Correct”എന്ന ലേഖനം ആണ് പത്രമാധ്യമത്തില്‍ ഈ വിഷയത്തില്‍ ഏറ്റവും ആദ്യമായി വന്ന ലേഖനങ്ങളില്‍ ഒന്ന്. “..വളര്‍ന്നു വരുന്ന ഒരിനം അസഹിഷ്ണുത , ചര്‍ച്ചകള്‍ക്ക് വിരാമമിടല്‍, സമൂലസാമൂഹ്യ പരിഷ്കരണ പദ്ധതിയുമായി യോജിച്ചു പോയില്ലെങ്കില്‍ ലിംഗവിവേചനം , വംശീയത, സ്വവര്‍ഗാനുരാഗവിരുദ്ധത എന്നീ മൂന്നുവിധമായ ചിന്താക്കുറ്റങ്ങള്‍ ആരോപിക്കല്‍..” എന്നിങ്ങനെയാണ് പൊളിറ്റിക്കല്‍ കറക്റ്റ്നസ് എന്ന് താന്‍ പേരിട്ടു വിളിക്കുന്ന സാമൂഹ്യ പ്രതിഭാസത്തെ ബേണ്‍സ്ടീന്‍ വിവരിക്കുന്നത്. ( “..a growing intolerance, a closing of debate, a pressure to conform to a radical program or risk being accused of a commonly reiterated trio of thought crimes: sexism, racism and homophobia.” ഇവിടെ പേരെടുത്തു പറഞ്ഞ മൂന്നുവിധം മനോഭാവങ്ങളെ കേവലം “ചിന്താക്കുറ്റങ്ങള്‍ ” മാത്രമായി കാണാന്‍ ലേഖകന് കഴിയുന്നത്‌ വിചിത്രം തന്നെ!) ഇക്കാലത്തിനു മുന്‍പ് പൊളിറ്റിക്കല്‍ കറക്റ്റ് നസ്സ് എന്ന പ്രയോഗം സ്വയം വിമര്‍ശന പരമായും പരിഹാസപൂര്‍വമായും അമേരിക്കന്‍ ഇടതു പക്ഷത്തിനിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു . ഓരോ വിഷയത്തിലും നൂല്‍വണ്ണം പിഴക്കാത്ത ‘കൃത്യമായ’ പാര്‍ട്ടി നിലപാട് രൂപപ്പെടുത്തി പിന്തുടരുന്ന മാവോയിസ്റ്റ് രീതിയെ കളിയാക്കിക്കൊണ്ടാണ് ഈ വാക്ക് അവര്‍ പ്രയോഗിച്ചിരുന്നത് . എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തോടെ കഥ മാറി. ഈ പരിഹാസപ്രയോഗത്തെ വലതുപക്ഷം ഹൈജാക്ക് ചെയ്യുകയും ഇടതുപക്ഷത്തിനെതിരെ ഒരായുധമായി മാറ്റുകയും ചെയ്തു ! ബേണ്‍സ്ടീന്‍റെ ലേഖനത്തില്‍ എടുത്തു പറയുന്ന രണ്ടു ഗ്രന്ഥകാരന്മാര്‍ ശ്രദ്ധേയരാണ് . 1987ല്‍ പ്രസിദ്ധീകൃതമായ “The closing of the American mind”എന്ന ഗ്രന്ഥം രചിച്ച അലന്‍ ബ്ലൂം , 1990 ഏപ്രിലില്‍ വന്ന “Tenured Radicals: How Politics Has Corrupted our Higher Education “എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ റോജര്‍ കിംബാല്‍ എന്നിവരാണവര്‍.യാഥാസ്ഥിതിക നിലപാടുകളില്‍ നിന്നു കൊണ്ട് അമേരിക്കന്‍ വിദ്യഭ്യാസ വ്യവസ്ഥയെ വിമര്‍ശിച്ചുപോന്ന ഈ രണ്ടു പേരും കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ലഭ്യമായ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചു പോന്നത് എന്നത് ഇന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. വന്‍ ധനിക കുടുംബങ്ങള്‍ സ്ഥാപിച്ച അനേകം യാഥാസ്ഥിതിക സഹായധന വിതരണ സ്ഥാപനങ്ങള്‍ ( Conservative grant making foundations) അമേരിക്കയിലുണ്ട്. ഇവയില്‍ ഒന്നായ Olin foundation എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് ആയിരുന്ന വില്യം സൈമണ്‍, യാഥാസ്ഥിക വിഭാഗക്കാര്‍ ഇത്തരം ബുദ്ധിജീവികളെ പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് പരസ്യമായിപ്പറഞ്ഞത്‌ ഇങ്ങനെ: “They must be given grants, grants, and more grants in exchange for books, books, and more books.” ഈ Olin foundation, സമാനമായ നിലപാടുള്ള Scaife foundation എന്നിവ ചേര്‍ന്ന് സ്ഥാപിച്ച The New Criterion എന്ന മാസികയുടെ എഡിറ്റര്‍ ആയിരുന്നു റോജര്‍ കിംബാല്‍.അലന്‍ ബ്ലൂം എന്ന ദേഹവും ഈ ഫൌണ്ടേഷനുകള്‍ നല്‍കിയ ഉദാര ഗ്രാന്റുകള്‍ വാങ്ങിയാണ് ഗ്രന്ഥരചന നടത്തിയത് .ഒരു “ബദല്‍ ബുദ്ധിജീവി സമൂഹം” (Counter intelligentsia )ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെ യാഥാസ്ഥിതിക സഹായധന വിതരണക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ ഫലമായാണ് അമേരിക്കന്‍ ക്യാമ്പസ്സുകളിലെ ‘ഇടതുപക്ഷ അനുകൂല’ നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്ന ഈ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തിലേക്ക് പ്രക്ഷേപിക്കപ്പെട്ടത്‌ എന്ന് താല്പര്യം. ഏതായാലും അവിടെ നിന്നിങ്ങോട്ട് “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” സംബന്ധിച്ച് അമേരിക്കയില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍ ഒട്ടു മിക്കതും ഈ രണ്ടു ഗ്രന്ഥകാരന്മാരെയും , ഒപ്പം “illiberal education” എന്ന ഗ്രന്ഥത്തിലൂടെ (1991) രംഗത്തെത്തിയ ദിനേശ് ഡിസൂസ എന്ന ദേഹത്തെയും ആണ് സ്ഥിരമായി ഉദ്ധരിച്ചുപോന്നിട്ടുള്ളത്. പതിവുപോലെ ഡിസൂസയേയും സ്പോണ്‍സര്‍ ചെയ്തത് മുന്‍ സൂചിപ്പിച്ച യാഥാസ്ഥിതിക സ്ഥാപനങ്ങള്‍ തന്നെ. ( ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ദിനേശ് ഡിസൂസ അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷത്തിന്റെ പ്രിയതാരമായി വളര്‍ന്നു പന്തലിച്ച കഥ വിചിത്രമാണ് . അതവിടെ നില്‍ക്കട്ടെ ) ഈ മൂന്നു ഗ്രന്ഥങ്ങളുടെയും പൊതുശത്രു , അമേരിക്കന്‍ വിദ്യാഭ്യാസരംഗത്ത്‌ സാംസ്കാരിക വൈവിധ്യത്തെ സ്വാഗതം ചെയ്യാനും ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എന്ന് പറയാം. സാംസ്കാരിക വൈവിദ്ധ്യത്തെ പരിഗണിച്ചുകൊണ്ടുള്ള വ്യതിയാനങ്ങള്‍ പഠനപദ്ധതികളില്‍ വരുത്താന്‍ ശ്രമിച്ച അധ്യാപകരെയും സിലബസ് കമ്മറ്റികളെയും സര്‍വകലാശാലാ അധികാരികളെയും മറ്റും ഇവര്‍ രൂക്ഷമായി വിമര്‍ശിച്ചു. അക്കാദമിക് രംഗത്ത്‌ കറുത്തവര്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവരെ പരിഗണിക്കുന്നതിനെതിരെയുള്ള ഈ വിമര്‍ശനങ്ങള്‍, യാഥാസ്ഥിതികാര്‍ക്ക് വേണ്ടി പുതുതായി ഒരു വോട്ട് ബാങ്ക് രൂപപ്പെടുത്തുകയെന്ന വലിയ പദ്ധതിയുടെ ഒരു ഭാഗമായിരുന്നു എന്ന് പില്‍ക്കാലത്ത്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . വെളുത്ത വര്‍ഗക്കാരായ തൊഴിലാളികള്‍, ചെറുബിസിനസ്സുകാര്‍ തുടങ്ങിയവരുടെ ഐക്യത്തിലൂടെയാണ് ഈ പുതിയ മുന്നണി രൂപപ്പെട്ടത്. ‘ഗ്രാമ്യഭാഷ’ക്കാരായ ‘സാധാരണക്കാരനും ‘ ‘പോളിറ്റിക്കലി കറക്റ്റ് ‘ ആയി സംസാരിക്കുന്ന ‘വരേണ്യലിബറലുകളും’ എന്നൊരു കൃത്രിമ ദ്വന്ദത്തെ പൊതുബോധത്തില്‍ നിര്‍മിച്ചെടുക്കുക വഴി അമേരിക്കന്‍ യാഥാസ്ഥിതികര്‍ (റിപ്പബ്ലിക്കന്‍മാര്‍) നേടിയ രാഷ്ട്രീയ നേട്ടം ചെറുതല്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പൊതുവേ തൊഴിലാളികളെ ഏറെക്കാലം പ്രതിനിധീകരിച്ചു പോന്നിട്ടുള്ളത് ഡെമോക്രാറ്റിക്ക് കക്ഷി ആയിരുന്നല്ലോ. “സാധാരണക്കാരന്റെ” ചിന്തകളെയും സംസാരത്തെയും നിയന്ത്രിക്കാനും യൂറോപ്യന്‍ സമൂഹത്തിന്റെ പകര്‍പ്പായി നിര്‍മിക്കപ്പെട്ട തങ്ങളുടെ സമൂഹത്തെ ബഹുസംസ്കാരമലിനമാക്കാനുമൊക്കെ ശ്രമിക്കുന്ന കുഴപ്പക്കാരായി ഡെമോക്രാറ്റുകളെ ചിത്രീകരിക്കാനും , അതുവഴി “വെളുത്ത” തൊഴിലാളിസമൂഹത്തെ ആ കക്ഷിയില്‍ നിന്ന് അകറ്റാനും , തങ്ങളുണ്ടാക്കിവിട്ട “പി.സി. ഭൂത” കോലാഹലം കൊണ്ട് യാഥാസ്ഥിതികര്‍ക്ക് കുറെയൊക്കെ സാധിച്ചു . കറുത്ത വര്‍ഗക്കാര്‍ തങ്ങളുടെ പൌരാവകാശങ്ങള്‍ സമരം ചെയ്തു നേടിക്കഴിഞ്ഞ – തുറന്ന വംശീയതാ പ്രകടനങ്ങള്‍ നടത്തുക അസാധ്യമായിക്കഴിഞ്ഞ- പുതിയ കാലത്ത് , വംശീയതയെ റീ – ബ്രാന്‍ഡ് ചെയ്തു പ്രയോഗിക്കുന്നതിനുള്ള മാര്‍ഗം ആയി യാഥാസ്ഥിതികര്‍ക്ക് ‘പി.സി’ എന്ന വ്യാജാരോപണം പ്രയോജനപ്പെട്ടു . (ഭരണ ഘടനാ മെക്കനിസത്തിലൂടെ ഇന്ത്യയില്‍ പലയിടത്തും ദളിതുകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ “മെരിറ്റ് / റിസര്‍വേഷന്‍ ” എന്നൊരു വ്യാജ ദ്വന്ദ്വം നിര്‍മിച്ച് , ദളിത്‌ വിരുദ്ധതയെ റീ ബ്രാന്‍ഡ് ചെയ്ത ഇന്ത്യന്‍ മേല്‍ജാതി വംശീയതയും സമാനമായ അടവാണ് ഇവിടെ പരീക്ഷിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ തന്നെ, സ്ത്രീകള്‍ക്കിടയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി വളര്‍ന്നുവരുന്ന സ്വാതന്ത്ര്യകാംക്ഷയില്‍ അതൃപ്തരായ ചിലര്‍ സ്ത്രീസമത്വവാദം ഉന്നയിക്കുന്നവരെ “ഫെമിനിച്ചി കൊച്ചമ്മമാര്‍” ഇത്യാദി ചാപ്പപ്പേരുകള്‍ നല്‍കി ‘ബഹുമാനിക്കുന്ന’തു കാണാം. അടവ് ഒന്ന് തന്നെ ! ) 1991ല്‍ അന്നത്തെ യാഥാസ്ഥിതിക അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ബുഷ്‌ , “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്”എന്നത് രാജ്യം നേരിടുന്ന വലിയ ഒരു അപകടമായി ചിത്രീകരിച്ചു.ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ അഭിപ്രായപ്രകടനസ്വാതന്ത്ര്യം ‘പി.സി ‘കാരണം പീഡിതമായിരിക്കുന്നു എന്നായിരുന്നു വാദം. അക്കാലം മുതല്‍ ഇന്നോളം, തങ്ങളുടെ ഈ ഭാവനാസൃഷ്ടിയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യാഥാസ്ഥിതിക കക്ഷിക്കാര്‍ പലപ്പോഴും ആശ്രയിച്ചു പോരുന്നു. ഡൊണാൾഡ് ട്രമ്പ്‌ തിരഞ്ഞെടുക്കപ്പെട്ട ഇക്കഴിഞ്ഞ പ്രസിഡന്റ് ഇലക്‌ഷനില്‍ ആയിരുന്നു പൊളിറ്റിക്കല്‍ കറക്റ്റ്നസ് എന്ന ചാപ്പപ്പേരുപയോഗിച്ച് രാഷ്ട്രീയനേട്ടം കൊയ്യുക എന്ന അമേരിക്കന്‍ യാഥാസ്ഥിതികതന്ത്രം ഏറ്റവും വ്യാപകമായും ഏറ്റവും വിജയകരമായും പ്രയോഗിക്കപ്പെട്ടത്‌ . ഇന്ത്യയിലെ മാധ്യമങ്ങളും ബുദ്ധിജീവികളും സര്‍വകലാശാലാ സമൂഹങ്ങളും (മോഡിയും കൂട്ടരും ഒഴികെയുള്ള) രാഷ്ട്രീയക്കാരും അപ്പടി ‘ദേശവിരുദ്ധര്‍’/ ‘പാക്കിസ്ഥാന്‍ പ്രേമികള്‍” ആണെന്നു മോഡിഭക്തര്‍ പ്രചരിപ്പിച്ചിരുന്നതു പോലെ അമേരിക്കയിലെ യാഥാസ്ഥിതികര്‍ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന ഉമ്മാക്കിയെടുത്തുപയോഗിച്ചു.ഒരുദാഹരണം നോക്കുക : ഡൊണാൾഡ് ട്രമ്പ്‌ സ്ത്രീകളെ “തടിച്ചിപ്പന്നികള്‍” , ‘പട്ടികള്‍” ,”അറപ്പിക്കുന്ന ജന്തുക്കള്‍”എന്നൊക്കെ പരസ്യമായി തെറി വിളിച്ച കാര്യം മെഗിന്‍ കെല്ലി എന്ന മാധ്യമപ്രവര്‍ത്തക ഉന്നയിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ഉടന്‍ മറുപടി ഇതായിരുന്നു. “ഈ രാജ്യത്തെ വലിയ പ്രശ്നം പൊളിറ്റിക്കലി കറക്റ്റ് ആവാന്‍ ശ്രമിക്കുന്നതാണ് .എനിക്ക് അതിനു സൌകര്യമില്ല “.കാണികള്‍ കയ്യടിച്ച് ആര്‍പ്പുവിളിച്ചു. അപലപനീയമായ തന്‍റെ പെരുമാറ്റത്തെയും മനോഭാവത്തെയും , ചാപ്പപ്പേരുപയോഗത്തിന്റെ രാഷ്ട്രീയസാദ്ധ്യത മുതലെടുത്ത്‌ വെള്ളപൂശുക മാത്രമല്ല,ആ വഷളന്‍ മനോഭാവത്തെ ഒരു രാഷ്ട്രീയമുതല്‍ക്കൂട്ടാക്കുക കൂടിയാണ് ട്രമ്പ്‌ ഇവിടെ ചെയ്തത്. നൂറ്റാണ്ടുകളായി രണ്ടാംകിടക്കാരായി എണ്ണിപ്പോന്ന സ്ത്രീവര്‍ഗത്തില്‍ ഒരാള്‍, തങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപസ്വരത്തെ ചോദ്യം ചെയ്തപ്പോള്‍, ആ ചോദ്യം ചെയ്യലിനെ “പി.സി.” എന്ന ചാപ്പപ്പേരു കുത്തി, അധിക്ഷേപം നടത്തിയ ആള്‍ മാന്യനായി! അതിനപ്പുറം, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന , ( പുരോഗമനകാംക്ഷികള്‍ എതിര്‍ക്കുകയും മാറ്റുകയും ചെയ്യേണ്ട) ആണ്‍കോയ്മാ മനോഭാവത്തിന്റെ ചാമ്പ്യന്‍ ആവുക വഴി അയാള്‍ പൊതുസ്വീകാര്യത നേടുകയും ചെയ്തു ! പാരമ്പര്യ സമൂഹത്തില്‍ അധികാരത്തില്‍ നിന്നും പൊതു സമൂഹ പ്രാതിനിധ്യത്തില്‍ നിന്നും ബഹുദൂരം അകലത്തില്‍ നിര്‍ത്തപ്പെട്ടിരുന്ന വിഭാഗങ്ങള്‍ (സ്ത്രീകള്‍ , കറുത്തവര്‍ , ദളിതര്‍, ആദിവാസികള്‍…) കുറേശെ കുറേശെയായി ഈ “നിഷിദ്ധ ഇടങ്ങളില്‍” കയറിയെത്തുന്നതില്‍ അസ്വസ്ഥരാകുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഉണ്ട് എന്നത് ഒരു സത്യമാണ് . ഈ ഒരു വിഭാഗത്തെയാണ് അമേരിക്കയിലെ “ആന്റി – പി.സി” വാദികളും ഇന്ത്യയിലെ “ആന്റി-റിസര്‍വേഷന്‍ ” വാദികളും പ്രതിനിധീകരിക്കുന്നതും പ്രീണിപ്പിക്കുന്നതും. നന്നേ ചെറിയ കേരളീയ സ്വതന്ത്രചിന്താ സമൂഹത്തിലും ഈയിടെ ചില “ആന്റി- പി.സി” വാദങ്ങള്‍ ഉയര്‍ത്തപ്പെടുന്നത് ശ്രദ്ധിക്കാന്‍ ഇടയായി. അമേരിക്കന്‍ വാദങ്ങളുടെ ചുവടുപിടിച്ച് ഇവിടെ ഇതുന്നയിക്കുന്ന സുഹൃത്തുക്കളോട് ആദ്യം നിര്‍ദ്ദേശിക്കാന്‍ ഉള്ള ഒരു ദ്രുതപരിശോധന, അവിടെ ഏതു തരം “ബുദ്ധിജീവികള്‍” ആണ് ഈ ‘പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് വിരുദ്ധ’ വാദം ഉന്നയിക്കുന്നത് എന്ന കാര്യമാണ് . ദിനേശ് ഡിസൂസ, (Dinesh D’Souza) മിലോ ഇയാനോപൌലോസ് (Milo Yiannopoulos)എന്നീ രണ്ടു പേരെ നോക്കുക.പൊതുസംവാദങ്ങളില്‍ സ്ഥിരമായി കൃസ്തുമത പ്രതിനിധിയായി രംഗത്തെത്തുന്ന ഡിസൂസ സ്വതന്ത്ര ചിന്തകര്‍ക്കപരിചിതനല്ല. ഹിച്ചന്‍സുമായുള്ള ഇദ്ദേഹത്തിന്റെ സംവാദങ്ങള്‍ പലരും കണ്ടു കാണും. സ്ത്രീകള്‍ കുടുംബത്തേക്കാള്‍ ജോലിയെ വിലമതിക്കുന്നതിനെ അപലപിക്കുന്ന തരം യാഥാസ്ഥിതിക മതവിശ്വാസിയാണ് ഡിസൂസ . “മരണാനന്തര ജീവിതത്തിന്റെ തെളിവുകള്‍ “, “കൃസ്തുമതത്തിന്റെമഹത്വംഎന്ത് ?” “ദൈവത്താല്‍ ത്യജിക്കപ്പെട്ടവര്‍:ദുരനുഭവങ്ങള്‍ ഉണ്ടാവുന്നു ,നമ്മെപാലിക്കുന്നഒരു ദൈവം ഉണ്ടോ ? ഉണ്ട് -ഇവിടെയിതാ തെളിവ്”ഇത്യാദിയാണ് ഇയാളുടെ പുസ്തകങ്ങളുടെ തലക്കെട്ടുകള്‍ എന്ന് പറഞ്ഞാല്‍ ,ഇന്നറിയപ്പെടുന്ന പി .സി.വിമര്‍ശകരിലെ പ്രമുഖന്‍റെ മനോലോകത്തിന്റെ ഏകദേശചിത്രം വ്യക്തമാണല്ലോ ! സമീപകാലത്ത് പ്രസിദ്ധി നേടിയ മറ്റൊരു പി.സി. വിരുദ്ധ യുവതാരമായ മിലോ ഇയാനോപൌലോസും യാഥാസ്ഥിതിക, വലതു പക്ഷ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധി നേടിയിട്ടുള്ളയാളാണ്. “ലോകത്ത് പലതരം തെറ്റായ മനുഷ്യര്‍ (wrong people) ഉണ്ട്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു തരം ആണ് നാസ്തികര്‍”എന്നിയാള്‍ പറയുന്നത് ഒരു ചെറിയ ഉദാഹരണം. അയാന്‍ ഹിര്‍സി അലിയുടെ ദുരനുഭവം അറിയപ്പെടുന്ന ഇസ്ലാം മത വിമര്‍ശകയും സ്വതന്ത്രചിന്തകയുമായ അയാന്‍ ഹിര്‍സി അലിക്ക് ഒരു ബഹുമതി ബിരുദം നല്‍കാന്‍ ബ്രാന്‍ഡെസ് യൂനിവേഴ്സിറ്റി തീരുമാനിക്കുകയും പിന്നീട് അതില്‍ നിന്ന് പിന്മാറുകയും ചെയ്ത സംഭവം (2014)സര്‍വകലാശാലകളില്‍ നില നില്‍ക്കുന്ന “പി.സി .സംസ്കാര”ത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന് പൊതുവേ പറഞ്ഞു കേള്‍ക്കാറുണ്ട് .എന്നാല്‍ ഇത് സംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ , “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന നവീനഭാവനാഭൂതം അല്ല, കുറേക്കൂടി പുരാതനവും യഥാര്‍ത്ഥവുമായ മതസംഘടനാശക്തി ആണ് ഈ സംഭവത്തിനു പിറകില്‍ പ്രവര്‍ത്തിച്ചത് എന്ന് കാണാം. പ്രസ്തുത യൂണിവേഴ്സിറ്റിയിലെ മുസ്ലിം സ്റ്റുഡന്റ് അസോസിയേഷന്‍ അംഗമായ സാറാ ഫഹമി എന്ന വിദ്യാര്‍ഥിനി, അയാന്‍ ഹിര്‍സി അലിക്ക് ബിരുദം നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു പെറ്റീഷന്‍ change.org എന്ന വെബ്‌ സൈറ്റില്‍ ആരംഭിക്കുകയുണ്ടായി . ഇത് , Council on American-Islamic Relations എന്ന ശക്തമായ മതസംഘടനയുടെ ശ്രദ്ധയില്‍ വരികയും അവര്‍ ബ്രാന്‍ഡെസ് യൂനിവേഴ്സിറ്റി അധികൃതര്‍ക്ക് കത്തെഴുതുകയും ചെയ്തതു വഴിയാണ് ബിരുദദാനം പിന്‍വലിക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ തീരുമാനമെടുത്തത് . നിശിതമായ മതവിമര്‍ശനം നടത്തുന്നവരോട് മതങ്ങള്‍ ദീര്‍ഘകാലമായി പുലര്‍ത്തിപ്പോരുന്ന വേട്ടയാടല്‍ നയത്തിന്റെ ആവര്‍ത്തനം ആണ് ഇവിടെയും നടന്നത്. 1940 ല്‍ , ന്യൂയോര്‍ക്കിലെ ഒരു കോളേജില്‍ അധ്യാപകനായി നിയമിതനായ ബര്‍ട്രണ്ട് റസ്സലിനെ, വില്യം മാനിംഗ് എന്ന പ്രൊട്ടസ്ടന്റ് ബിഷപ്പിന്റെ കത്തിനെ തുടര്‍ന്നു പുറത്താക്കിയ സംഭവവുമായാണ് അയാന്‍ ഹിര്‍സി അലിക്കുണ്ടായ ദുരനുഭവത്തെ താരതമ്യം ചെയ്യാവുന്നത്. “പി.സി. പോലീസിന്റെ” ഫാസിസം കൊണ്ട് അയാന്‍ ഹിര്‍സി അലിക്ക് ബിരുദം നിഷേധിച്ചു എന്ന പ്രചരണം, ഏറ്റവും മിതമായി പറഞ്ഞാല്‍ അതിവായനയാണ്. സാം ഹാരിസ്, ജൊനാഥന്‍ ഹെയ്റ്റ് “നവനാസ്തികത” യുടെ നാലു പോരാളികളില്‍ ഒരാളായി അറിയപ്പെടുന്ന സാം ഹാരിസ്, സ്വതന്ത്രചിന്തക വൃത്തങ്ങളില്‍ പരക്കെ ശ്രദ്ധിക്കപ്പെടുന്നൊരു ചിന്തകനായ ജൊനാഥാന്‍ ഹെയ്റ്റ് എന്നിവര്‍ “പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ്” നെ അപലപിക്കുന്നുണ്ടല്ലോ എന്നൊരു വാദം, ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ ചില സുഹൃത്തുക്കള്‍ ഉന്നയിക്കുകയുണ്ടായി. ഈ വശവും ചെറുതായൊന്നു വിശദീകരിക്കാം. ജൊനാഥാന്‍ ഹെയ്റ്റും സാം ഹാരിസുമായി നടത്തിയ ഒരു സംഭാഷണത്തില്‍, “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് ” മേഖലയില്‍ 2014 മുതല്‍ അമേരിക്കന്‍ സര്‍വകലാശാലാ ക്യാമ്പസുകളില്‍ ഉണ്ടായ ഒരു വമ്പിച്ച മാറ്റത്തെ കുറിച്ച് ജൊനാഥാന്‍ ഹെയ്റ്റ് വിവരിക്കുന്നു . മുന്പ് അമ്പതു ക്ലാസുകളില്‍ എങ്കിലും താന്‍ കാണിച്ച ഒരു വീഡിയോവിലെ ഒരു വാക്ക് തനിക്ക് അലോസരമായി എന്നവകാ ശപ്പെട്ട് ഒരു വിദ്യാര്‍ഥിനി പരാതിപ്പെടുകയും താന്‍ മാപ്പ് പറയേണ്ടി വരികയും ചെയ്ത വ്യക്ത്യനുഭവം പറഞ്ഞുകൊണ്ട്, അമേരിക്കന്‍ ക്യാംപസ്സുകളില്‍ “സാമൂഹ്യ നീതി എന്ന പുതിയ മതം” മേല്‍ക്കോയ്മ സ്ഥാപിച്ചിരിക്കുന്നു എന്നും, affirmative action ( സാമുദായിക സംവരണത്തിന്റെ അമേരിക്കന്‍ രീതി ) എന്നതിനെ ചോദ്യം ചെയ്യുന്നത് ഈ ‘മത’ പ്രകാരം ദൈവദൂഷണം ആയി കണക്കാക്കപ്പെടുന്നു എന്നും, സ്ത്രീകള്‍, കറുത്തവര്‍ , ആദിവാസികള്‍ തുടങ്ങി ഏഴു വിഭാഗം ആള്‍ക്കാരുടെ വികാരങ്ങളെ മുറിപ്പെടുത്താതെ തങ്ങളുടെ അദ്ധ്യാപനം നടത്താന്‍ അദ്ധ്യാപകര്‍ പാടുപെടേണ്ട അവസ്ഥ സംജാതമായിട്ടുണ്ട് എന്നുമൊക്കെ അദ്ദേഹം വിവരിക്കുന്നു. “മൈക്രോ അഗ്രഷന്‍” സാധ്യതകള്‍ , “സേഫ് സ്പേസുകളുടെ ” ആവശ്യകത, തുടങ്ങിയ പദങ്ങളാല്‍ ആവിഷ്കരിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഈ രംഗത്തെ ആകാംക്ഷ 1980കള്‍ മുതല്‍ അമരിക്കയില്‍ ശിശുപരിപാലന രീതിയില്‍ വന്ന മാറ്റം കൊണ്ടാണ് എന്നും ഹെയ്റ്റ് വാദിക്കുന്നുണ്ട്. ( ക്യാംപസ്സുകളില്‍ അല്ലാത്തതിനാല്‍ താന്‍ ഇതൊന്നും അറിയുന്നില്ല എന്നാണ് ആ സംഭാഷണത്തില്‍ സാം ഹാരിസ് പറയുന്നത്‌.) തൊണ്ണൂറുകളില്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് കഥയുടെ ഒന്നാം അങ്കത്തില്‍ പ്രതികള്‍ ആക്കപ്പെട്ടവര്‍ അധ്യാപകരും യൂണിവേഴ്സിറ്റി അധികൃതരും ആയിരുന്നെങ്കില്‍, 2014 ലാരംഭിച്ച രണ്ടാമങ്കത്തില്‍ വിദ്യാര്‍ഥികള്‍ ആണ് കുറ്റക്കാരായി അവതരിപ്പിക്കപ്പെട്ടത് . ഇപ്പറയുന്ന കഥകള്‍ എത്രത്തോളം യഥാര്‍ത്ഥമാണ് എന്നും, അമേരിക്കയിലെ ‘ഇടതിന്’ മുന്‍തൂക്കമുള്ള ചില ക്യാംപസ്സുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ സംഭവവികാസങ്ങള്‍ ക്യാമ്പസ്സിനു പുറത്തുള്ള വിശാല ലോകത്തെ സംബന്ധിച്ച് എത്രത്തോളം പ്രസക്തമാണ് എന്നും നമ്മള്‍ ചിന്തിക്കേണ്ട വിഷയം തന്നെ. അതിരിക്കട്ടെ. ഇവിടെ പ്രസക്തമായി തോന്നുന്ന ഒരു വിഷയം, പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് അധിക്ഷേപിക്കപ്പെടുന്ന ഭാഷാ-പെരുമാറ്റ രീതികള്‍ അലോസരപ്പെടുത്തുന്നത് സ്വയം “നോണ്‍- ലെഫ്റ്റ് ” എന്ന് രാഷ്ട്രീയമായി അടയാളപ്പെടുത്തുന്നവരെ ആണ് എന്നുള്ളതാണ് . അങ്ങിനെ ഒരു രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചയാളാണ് ഹെയ്റ്റ്. “തുല്യത” എന്ന ആശയത്തോട് മനുഷ്യര്‍ പുലര്‍ത്തുന്ന മനോഭാവം എന്ത് എന്നതാണ് ഇടതിനെയും വലതിനെയും വേര്‍തിരിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ഈ വീക്ഷണത്തിലൂടെ കാണുമ്പോള്‍, “സാമൂഹ്യ നീതി എന്ന മതം”, “അതിര് കവിഞ്ഞ സമത്വവാദം” എന്നൊക്കെയുള്ള ഹെയ്റ്റിന്‍റെ പരിദേവനങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രതിഫലനങ്ങള്‍ ആയി നിരീക്ഷിക്കാവുന്നതാണ് . ഏതായാലും തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുബന്ധമാം വിധത്തില്‍ തന്നെയാണ് ഈ വിഷയത്തില്‍ ഹെയ്റ്റ് നടത്തുന്ന ഇടപെടലുകള്‍ ദൃശ്യമാകുന്നത്. 2015 സപ്തംബറില്‍ അറ്റ്‌ലാന്റിക്ക് മാസികയില്‍ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്” സംബന്ധിച്ച് എഴുതപ്പെട്ട ദീര്‍ഘ ലേഖനത്തിന്‍റെ (“The coddling of the American mind”) ലേഖനകര്‍ത്താക്കളില്‍ രണ്ടാം പേരുകാരനായി ജൊനാഥാന്‍ ഹെയ്റ്റിന്‍റെ പേരും കാണാം. ആദ്യ ലേഖകന്‍ ഗ്രെഗ് ലുകിയാനോഫ് എന്നൊരു വ്യക്തിയാണ്.പറയേണ്ടതില്ലല്ലോ – ഒലിന്‍ , സ്കൈഫ് കുടുംബങ്ങള്‍ സ്ഥാപിച്ച “Foundation for Individual Rights in Education” എന്ന സംഘടനയുടെ തലവന്‍ ആണ് ലുകിയാനോഫ്! സാം ഹാരിസിന്റെ നിലപാടുകള്‍ കുറച്ചു വിചിത്രമായി തോന്നുന്നു.മേല്‍പ്പറഞ്ഞ ഹെയ്റ്റ് – സാം ഹാരിസ് സംഭാഷണത്തിന് ശേഷം, അമേരിക്കന്‍ പ്രസിഡന്റ് ഇലക്‌ഷനുമായി ബന്ധപ്പെട്ട് , പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് വിഷയം ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്ന ഒരു പോഡ്കാസ്റ്റ് പ്രക്ഷേപണം സാം ഹാരിസ് നടത്തി. ക്യാമ്പസ് അന്തരീക്ഷത്തിനു പുറത്തേക്ക് , പൊതുസമൂഹത്തിന്റെ സംവാദങ്ങളിലേക്ക് ഇസ്ലാമുമായി ബന്ധപ്പെട്ട് “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” വ്യവഹാരത്തെ പ്രക്ഷേപിക്കുന്നതില്‍ റിപ്പബ്ലിക്കന്‍ കക്ഷി അപ്പോഴേക്കും വിജയിച്ചു കഴിഞ്ഞിരുന്നു. ഒര്‍ലാന്‍ഡോവില്‍ നൈറ്റ് ക്ലബ്ബില്‍ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്നു രണ്ടു പ്രസിഡന്റ് സ്ഥാനാര്‍ഥികളും നടത്തിയ പ്രസംഗങ്ങളെ സാം ഹാരിസ് ഇതില്‍ താരതമ്യം ചെയ്യുന്നു. “ America must unite the whole civilized world in the fight against Islamic terrorism.” എന്ന ട്രമ്പിന്റെ വാചകത്തെ രണ്ടുവട്ടം ആവര്‍ത്തിച്ച് എടുത്തുപറഞ്ഞ് , ട്രംപ് ഇക്കാര്യത്തില്‍ പ്രദര്‍ശിപ്പിച്ച “ധാര്‍മികവ്യക്തത” (moral clarity) യെ അഭിനന്ദിച്ച സാം ഹാരിസ്, എന്തു കൊണ്ട് ഹിലരി ക്ലിന്റന്‍ ഈ വാചകം പറയുന്നില്ല, എന്ന് ചോദിക്കുന്നു. ഹിലരിയുടെ (ഡെമോക്രാറ്റുകളുടെ ) ഈ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിന്‍റെ” അനന്തരഫലമായി ജനങ്ങള്‍ ട്രമ്പിനെ പിന്തുണക്കും എന്ന് , ട്രംപിനെ എതിര്‍ത്തുപോന്ന സാം ഹാരിസ് വാദിച്ചു. അതേ പ്രസംഗത്തില്‍, ട്രമ്പും കുറ്റപ്പെടുത്തുന്നത് ഡെമോക്രാറ്റുകളുടെ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സി”നെ തന്നെ യാണ്‌ . (“They have put political correctness above common sense, above your safety, and above all else. I refuse to be politically correct.” എന്നാണു ട്രമ്പിന്റെ വാചകങ്ങള്‍ ) അര്‍ദ്ധ സത്യങ്ങള്‍ എടുത്തു നിരത്തി അമേരിക്കയെ ഇസ്ലാം വിഴുങ്ങാന്‍ പോകുന്നു എന്ന ഭീതി പരത്തുന്ന ട്രമ്പിന്റെ നിരുത്തരവാദപരമായ തീപിടിപ്പിക്കല്‍ പ്രസംഗം, ജനാധിപത്യബോധവും മാനവികതയും മനസ്സിലുള്ള ആരെയും നിരാശനും ആശങ്കാകുലനും ആക്കും. (1964 ലെ ഒരു ഇലക്‌ഷന്‍ പ്രചാരണ പോസ്റ്റര്‍- ഇംഗ്ലണ്ട് . ‘അന്യര്‍’ നമ്മെ കീഴടക്കാന്‍ പോകുന്നു എന്ന ഭീഷണി യാഥാസ്ഥിതികരുടെ ഒരു സ്ഥിരം പ്രചരണ തന്ത്രമാണ്) സാം ഹാരിസ് തള്ളിപ്പറഞ്ഞ ഹിലരിയുടെ പ്രസംഗമോ ? ഒര്‍ലാണ്ടോ ഘാതകന്റെ മനസ്സിനെ വിഷമയമാക്കിയ വൈറസ്‌ സജീവമാണ് എന്നും അതിനെ ആക്രമിക്കേണ്ടതുണ്ട് എന്നും അവര്‍ പറയുന്നു . “Radical jihadist” ഭീഷണിയെ തിരിച്ചറിയുകയും അതിനെ എതിരിടാനുള്ള പദ്ധതികള്‍ വിവരിക്കുകയും ചെയ്യുന്നു. പക്ഷേ, ഹിലരി ഉപയോഗിക്കുന്ന “radical jihadism”, “radical Islamism” എന്നീ പദങ്ങളെ സാം ഹാരിസ് തള്ളിപ്പറയുന്നു. റാഡിക്കല്‍ നാസിസം എന്നൊന്നില്ല, എല്ലാ നാസിസവും റാഡിക്കല്‍ ആണ്, അസ്വീകാര്യമാണ് എന്നൊരു ഉദാഹരണം ആണ് സാം ഹാരിസ് ഇവിടെ പറയുന്നത്. ഈ പ്രസംഗത്തിലെ ഹിലരിയുടെ ഭാഷയെ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്’ എന്ന് അധിക്ഷേപിക്കുമ്പോള്‍, വര്‍ഷങ്ങളിലൂടെ ഈ “പി.സി.” വ്യവഹാരത്തെ സൃഷ്ടിക്കുകയും പോഷിപ്പിക്കുകയും വിളവെടുക്കുകയും ചെയ്തുപോരുന്ന അമേരിക്കന്‍ യാഥാസ്ഥിതികരുടെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ സാം ഹാരിസ് ചെന്ന് കുടുങ്ങിക്കൊടുക്കുകയാണ് ചെയ്തത് എന്ന് ഞാന്‍ വിചാരിക്കുന്നു. ജനാധിപത്യവ്യവസ്ഥയെ വിലമതിക്കുന്ന ഒരു പൌരന്‍ എന്ന നിലയില്‍ സാമാന്യമായും ഉത്തരവാദിത്തമുള്ള ഒരു ഭരണസ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന നിലയില്‍ വിശേഷിച്ചും, തന്റെ സംസാരത്തില്‍ നിര്‍ബ്ബന്ധമായും പുലര്‍ത്തേണ്ട നിയന്ത്രണങ്ങള്‍ ഹിലരി ക്ലിന്റന്‍ പുലര്‍ത്തി എന്നേ ഇവിടെ കാണേണ്ടതുള്ളൂ. ഭരണഘടനാദത്തമായ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പക്ഷപാതിത്വപരവും ദുരുദ്ദേശപൂര്‍ണവുമായ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തി തുറന്ന വര്‍ഗീയ ലഹളകള്‍ പോലും നടത്തിയതിന്റെയും , മാധ്യമങ്ങള്‍ വ്യക്തമായി ഇത്തരം അക്രമങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്റെയും ഒക്കെ ദുരന്താനുഭവങ്ങള്‍ നമുക്കുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ആണ് എപ്പോഴും ഈ അക്രമങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരകളാവുന്നത്. ഇളക്കിവിട്ടവര്‍ക്ക് പോലും നിയന്ത്രിക്കാന്‍ ആവാത്ത കൊടുങ്കാറ്റുകളായി മാറുന്ന ഇത്തരം ദുരന്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്, താരതമ്യേന കുറഞ്ഞ ജനാധിപത്യ ചരിത്രം മാത്രമുള്ള നമ്മുടെ രാജ്യത്തുപോലും പല മണ്ഡലങ്ങളിലും ദൃശ്യമാണ്. വര്‍ഗീയ ലഹളകളെ “രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം” എന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന പത്രഭാഷയില്‍ പോലും കാണാം, ഒരു ബഹുസ്വര സമൂഹത്തില്‍ പൌരന്മാരും സ്ഥാപനങ്ങളും തങ്ങളുടെ ഭാഷയിലും പെരുമാറ്റത്തിലും ആവശ്യം പുലര്‍ത്തേണ്ട കരുതലിന്റെ നിഴല്‍. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തന്‍റെ പ്രസംഗത്തില്‍ വെളിവാക്കിയ ഈ കരുതലിനെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പകരം അതിനെ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്” എന്ന യാഥാസ്ഥിതികസൃഷ്ടമായ ചാപ്പപ്പേര് വിളിച്ച് അധിക്ഷേപികുകയാണ് സാം ഹാരിസ് ചെയ്തത്. സാം ഹാരിസ് അംഗീകരിച്ചിട്ടുണ്ട് എന്നത് കൊണ്ട് “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന കെട്ടുകഥക്ക് വിശ്വാസ്യത ഒട്ടും കൂടുന്നില്ല എന്ന് സാരം. അനുഭാവ വൃത്തത്തെക്കുറിച്ച് The better angels of our nature എന്ന ഗ്രന്ഥത്തില്‍, “അനുഭാവ വൃത്തം” (circle of empathy) എന്നൊരു ആശയത്തെ പ്രതിപാദിക്കുന്നുണ്ട് , സ്ടീവന്‍ പിങ്കര്‍. .താന്‍ , തന്‍റെ കുടുംബം, പരിചയക്കാര്‍, അപരിചിതര്‍…അങ്ങിനെയങ്ങിനെ പക്ഷിമൃഗാദികളിലേക്കടക്കം വികസിച്ചു വളരാവുന്നതാണ് ഓരോ ആളുടെയും അനുഭാവവൃത്തം. അനുഭാവവൃത്തം വികസിക്കുന്നതിനനുസരിച്ച് ഓരോ വിഭാഗത്തിനും അവകാശങ്ങള്‍ ഉണ്ടെന്നത് തിരിച്ചറിയാനും അതിനായി വാദിക്കാനും നാം തയാറാവുകയും ചെയ്യും. അനുഭാവ വൃത്തം എന്നത് അവകാശവൃത്തവും കൂടിയാണ് എന്നര്‍ത്ഥം. അങ്ങിനെ നോക്കുമ്പോള്‍, . പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് “പി സി. വിരുദ്ധ”രാല്‍ അധിക്ഷേപിക്കപ്പെടുന്ന മനോഭാവങ്ങളും ഭാഷാ രീതികളും, വികസിതമാകുന്ന ‘അനുഭാവവൃത്ത’ത്തിന്റെ (Circle of empathy) സ്വാഭാവിക ഫലമാണ് എന്ന് കാണാം. അത്തരം മനോഭാവങ്ങളും ഭാഷാരീതികളും പി.സി വിരുദ്ധസുഹൃത്തുക്കള്‍ക്ക് പഥ്യമാവാത്തത് , ഒരു പക്ഷെ , അവരുടെ എമ്പതി വൃത്തവും അവര്‍ വിമര്‍ശിക്കുന്നവരുടെ വൃത്തവും സമാനമല്ലാത്തതിനാല്‍ ആവാം !
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
Breaking News: ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല; ലോകകപ്പ് കാണാൻ നിബ്രാസ് ഖത്തറിലേക്ക് ◆ വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല;കേരള സർക്കാരിന്റെ പദ്ധതിയാണ്‌: തോമസ് ഐസക് ◆ എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം ◆ പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി ◆ സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും കോൺഗ്രസിന് സ്വത്താണ്: രാഹുൽ ഗാന്ധി ◆ അനുമതി നൽകാത്തത് കേന്ദ്രസർക്കാർ; കെ റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ല: മന്ത്രി കെ എൻ ബാലഗോപാൽ ◆ കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലംകണ്ടതിനാൽ: കെ സുധാകരൻ ◆ ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണ്: കെടി ജലീൽ ◆ മൂന്ന് പൊലീസ് ജീപ്പ് തകർത്തു; സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു; വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസ് ◆ ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി ◆ Daily Round-up Kerala Latest News test category സംസ്ഥാനത്ത് അരി വില കുതിച്ചുയർന്നു; ജയ അരിയുടെ വില 60 കടന്നു News Desk 30 October 2022 തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഓണത്തിന് 49 രൂപയായിരുന്നു ഒരു കിലോ ആന്ധ്ര ജയ അരിയുടെ ഹോള്‍സെയില്‍ വില. എന്നാല്‍ ഇന്ന് അത് എട്ട് രൂപ കൂടി 57ലേക്കെത്തി.ചില്ലറ വ്യാപരികളില്‍ നിന്ന് സാധാരണക്കാര്‍ വാങ്ങുമ്ബോള്‍ 60 രൂപയ്ക്ക് മുകളില്‍ നല്‍കണം. കര്‍ണാടകയില്‍ നിന്നുള്ള ജയ അരിയുടെ വിലയും നാല് രൂപ കൂടി. റോസ് വടി അരിക്ക് 56 രൂപയും റോസ് ഉണ്ട അരിക്ക് 40 രൂപയുമാണ് ഹോള്‍സെയില്‍ വില. മറ്റു ബ്രാന്‍ഡ്കള്‍ക്കും വില കൂടിയിട്ടുണ്ട്.അരി വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാര്‍ക്കൊപ്പം കച്ചവടക്കാരും പ്രതിസന്ധിയിലാണ്. വ്യാപാരം തീരെക്കുറഞ്ഞു. വീണ്ടും വില വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് മില്ലുടമകള്‍ നടത്തുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിളവെടുപ്പില്‍ കാര്യമായ കുറവ് ഉണ്ടായതാണ് അരി വില കൂടാന്‍ കാരണമെന്നാണ് മില്ലുടമകള്‍ പറയുന്നത്. മില്ലുടമകള്‍ വീണ്ടും വില കൂട്ടി ചോദിക്കുന്നതിനാല്‍ പല കടയുടമകളും പുതിയ സ്റ്റോക്ക് എടുക്കുന്നില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ വില ഉയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു.
നീണ്ടൊരു ഇടക്കാലത്തിനു ശേഷം സുജാത ഗംഭീരമായ തിരിച്ചുവരവ് നടത്തി. റോജാ എന്ന ചിത്രത്തില്‍ എ.ആര്‍.റഹ്മാന്‍റെ സംഗീതത്തില്‍ പുതുവെള്ളൈമഴൈ.... എന്ന ആ പാട്ട് സുജാതയെ വീണ്ടും പിന്നണിഗാന രംഗത്ത് ചുവടുറപ്പിച്ചു നിര്‍ത്തി. എ.ആര്‍.റഹ്മാന്‍, ഔസേപ്പച്ചന്‍, വിദ്യാസാഗര്‍, രമേശ് നാരായണന്‍, എം.ജയചന്ദ്രന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് രസകരമായ അനുഭവമാണെന്ന് സുജാത പറയുന്നു. ഇവര്‍ സ്വതന്ത്രമായി പാടാന്‍ അനുവദിക്കും. ചില പരീക്ഷണങ്ങള്‍ നടത്താന്‍ സമ്മതിക്കും. എന്നാല്‍ ഇളയരാജ അങ്ങനെയല്ല, അദ്ദേഹം കണിശക്കാരനായ ഒരു ഹെഡ്മാസ്റ്ററെപ്പോലെയാണ്. ഒരിടത്തുപോലും തെറ്റുവരാതെയിരിക്കാന്‍ പരമാവധി നിഷ്കര്‍ഷിക്കും. സുജാതയുടെ മകളും ഇപ്പോള്‍ പിന്നണി ഗായികയായി മാറിയിട്ടുണ്ട്. മകള്‍ ശ്വേത കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുന്നുണ്ട്. അമ്മയെപ്പോലെ മകള്‍ക്കും സംഗീതം പ്രിയതരമാണ്. എന്താണ് സുജാതയുടെ ഏറ്റവും വലിയ സ്വത്ത് എന്ന് ചോദിച്ചാല്‍ പ്രായമാകാത്ത ശബ്ദം എന്ന് ആരും പറയും. കഴിവുള്ള പല ഗായികമാരും ഉച്ചസ്ഥായിയില്‍ പാടുമ്പോള്‍ പലപ്പോഴും അത് - കള്ള വോയ് സ് ആയി മാറാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സുജാതയുടെ മികവ് നാം തിരിച്ചറിയുക. ശബ്ദം സൂക്ഷിക്കാന്‍ സുജാത ആവുന്നതെല്ലാം ചെയ്യുന്നു. ഭക്ഷണത്തില്‍ ക്രമീകരണം പാലിക്കുന്നു. റെക്കോഡിംഗിന് മുമ്പ് ഒന്ന് രണ്ട് ദിവസം കഴിവതും മൗനം ആചരിക്കാന്‍ ശ്രമിക്കുന്നു. പാട്ടിന്‍റെ വരികള്‍ക്ക് അതിന്‍റെ അര്‍ത്ഥത്തിന് ചേരും വിധം ശബ്ദത്തില്‍ വികാരം പകരാനുള്ള കഴിവാണ് സുജാതയെ മറ്റ് ഗായികമാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്ന പ്രധാന സവിശേഷത. തെലുങ്കിലും കന്നഡത്തിലും മറ്റും പാടുമ്പോള്‍ വാക്കുകളുടെ അര്‍ഥം എഴുതിവാങ്ങി മനസ്സിലാക്കാന്‍ സുജാത ശ്രമിക്കാറുണ്ട്. << < 1 2 3 > >> " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } }); ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : സുജാതയുടെ മൂന്നാം ഊഴം സുജാത മികച്ച ഗായികകയ്ക്കുള്ള സ്വരശുദ്ധി ആലാപന ശൈലിയുടെ ലെനിന്‍ രാജേന്ദ്രന്‍ രാത്രിമഴ അവാര്‍ഡും ശ്രീനിവാസ് യുഗ്മഗാന പാട്ട് അവാര്‍ഡ് അര്‍ജ്ജുനന്‍
പല തവണ ക്യാൻസർ പിടിപെട്ടിട്ടും പുഞ്ചിരിയോടെ അതിനെ പൊരുതി തോൽപ്പിച്ച വ്യക്തിയാണ് ചലച്ചിത്ര താരം കൂടിയായ ശരണ്യ. ഇപ്പോഴിതാ, വീണ്ടും അർബുദ രോഗം ശരണ്യയിൽ പിടിമുറുക്കിയിരിക്കുകയാണ്. ശരണ്യയുടെ അമ്മയാണ് ഇക്കാര്യം അറിയിച്ചത്. ശരണ്യയുടെ തന്നെ യൂട്യൂബ് ചാനലായ ‘സിറ്റി ലൈറ്റ്‌സി’ൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശരണ്യയ്‌ക്കൊപ്പം യൂട്യൂബ് വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ള അമ്മ ഇത്തവണ തനിയെയാണ് വന്നിരിക്കുന്നത്. ഇത്തവണ ശരണ്യ തന്റെ കൂടെയില്ലെന്നും പകരം അവളുടെ പ്രിയപ്പെട്ട കുട്ടൂസ(പാവ)നാണ് കൂടെയുള്ളതെന്നും ‘അമ്മ പറയുന്നു. വയ്യാതായതോടെ ശരണ്യ കിടക്കുകയാണ്. രണ്ടു മാസം മുൻപ് നടത്തിയ സ്‌കാനിംഗിൽ വീണ്ടും ആ ട്യൂമർ വളരുന്നതായി കണ്ടു. വീണ്ടും സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും പ്രാർത്ഥിക്കണം. സർജറിയ്ക്ക് മുൻപ് കൊറോണ ടെസ്റ്റ് നടത്തണം. സ്രവം പരിശോധനയ്ക്കായി നൽകി. ഫലം ഉടൻ അറിയാം. ഈ ആഴ്ച തന്നെ സർജറി ഉണ്ടാകും. -ശരണ്യയുടെ അമ്മ പറയുന്നു. നവംബർ 28നു നടത്തിയ സ്‌കാനിംഗിൽ ട്യൂമർ വളരുന്നതായി കണ്ടെത്തിയെങ്കിലും അത് മാക്സിമം വളരട്ടെ എന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. വന്നുപോകുന്ന അസുഖമായതിനാൽ ഇനിയും വരാനുള്ള സമയം നീട്ടിക്കിട്ടും എന്ന മനസിലാക്കിയായിരുന്നു ഡോക്ടർമാരുടെ നിർദേശം. ‘അവൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ സർജറി പരമാവധി നീട്ടിക്കൊണ്ടു പോകാം എന്നായിരുന്നു എന്നായിരുന്നു അവർ പറഞ്ഞത്. ജനുവരി 28നുള്ള സ്‌കാനിംഗിൽ കൂടുതൽ വളർന്നതായി കണ്ടെത്തിയതോടെ മാർച്ചിൽ സർജറി ചെയ്യാമെന്ന് ഡോക്ടർമാർ ഉറപ്പിച്ചു. ഇതിനിടെ ബുദ്ധിമുട്ടുണ്ടായാൽ പെട്ടന്ന് തന്നെ സർജറി ചെയ്യണമെന്നും പറഞ്ഞിരുന്നു. അന്ന് ആശുപത്രിയിൽ അവൾ ഒരേ കിടപ്പായിരുന്നു. പക്ഷെ വീട്ടിലെത്തിയപ്പോൾ ഹാപ്പിയായിരുന്നു. അസുഖം പൂർണമായി മാറിയെന്ന സന്തോഷമായിരുന്നു അവൾക്ക്. വീണ്ടും അസുഖം വന്നപ്പോൾ വല്ലാതെ അസ്വസ്ഥയായി.’- ‘അമ്മ കൂട്ടിച്ചേർത്തു. ആരെയും അറിയിക്കാതെ സർജറി നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സോഷ്യൽ മീഡിയയിലൂടെ മകളെ അന്വേഷിക്കുന്നവരെ കുറിച്ചോർത്തപ്പോൾ പറയണമെന്ന് തോന്നിയെന്നും ‘അമ്മ പറഞ്ഞു. സീരിയൽ ലോകത്ത് തിളങ്ങി നിന്ന ശരണ്യയ്ക്ക് 2012ലാണ് ബ്രെയിൻ ട്യൂമർ പിടിപെടുന്നത്. ഏഴു തവണയാണ് ഇതുവരെ ശസ്ത്രക്രിയ നടത്തിയത്. ശാരീരികമായ അസ്വസ്ഥതകളുണ്ടായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിലും യൂട്യൂബിലും സജീവ സാന്നിധ്യമായിരുന്നു ശരണ്യ. ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകർക്ക് മുൻപിൽ നിര പുഞ്ചിരിയോടെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ഇഷ്‌ട ഭക്ഷണം, എണ്ണകാച്ചൽ, അടുത്തുള്ള അമ്പലത്തിലെ പ്രാർത്ഥന, കൂട്ടുകാരെ കാണൽ എന്നിങ്ങനെ ‘സ്നേഹ സീമ’ എന്ന വീട്ടിലെ ഓരോ ചലനവും ശരണ്യയുടെ വീഡിയോകളിൽ കാണാം. വളരെയടുത്താണ് ശരണ്യ യൂട്യൂബ് ചാനലുമായി തന്റെ സർഗാത്മക കഴിവുകളെ പൊടിതട്ടിയെടുത്തത്. തനിക്കു ചികിത്സാ സഹായമായി ലഭിച്ച തുകയുടെ ഒരു ഭാഗം പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശരണ്യ സംഭാവനയായി നൽകിയിരുന്നു. Related Topics:Sharanya SasiYoutube Up Next ‘ഇടത് പക്ഷം എന്നും ഹൃദയ പക്ഷം’, സൂരജ് സന്തോഷ്‌ പാടിയ ഗാനം വൈറലാവുന്നു Don't Miss കാമുകനെ തിരയുന്നില്ല… വൈറലായതോടെ ക്യാപ്‌ഷൻ തിരുത്തി എസ്തർ You may like Trending Social Media ഞാന്‍ ക്രിസ്ത്യന്‍ ആണ്, കുക്കു മുസ്ലീമും; ഒരുപാട് പ്രശ്നങ്ങള്‍ ഫേസ് ചെയ്തു, പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും -മനസ് തുറന്ന് കുക്കുവും ദീപയും Published 1 year ago on October 2, 2021 By Editor മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഡാന്‍സറാണ് സുഹൈദ് കുക്കു. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള കുക്കു നിലവില്‍ ഉടന്‍ പണം എന്ന പരിപാടിയുടെ അവതാരകനാണ്. ഡെയ്ന്‍ ഡേവിസ്, മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് കുക്കു പരിപാടി അവതരിപ്പിക്കുന്നത്. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉടന്‍ പണം 3.O. യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള കുക്കുവിന്റെ ഭാര്യ ദീപയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. 2020 ഫെബ്രുവരിയിലായിരുന്നു കുക്കുവിന്റെയും ദീപയുടെയും വിവാഹം. ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കുക്കുവും ദീപയും. തങ്ങളുടെ യുട്യൂബിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് കുക്കുവും ദീപയും വിവാഹത്തെ കുറിച്ച് പറഞ്ഞത്. ഇരു മത വിഭാഗത്തില്‍പ്പെട്ട കുക്കുവും ദീപയും എങ്ങനെ വിവാഹിതരായി എന്നും വിവാഹത്തിന് കുടുംബം സമ്മതിച്ചോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം. എല്ലവരുടെയും ജീവിതത്തില്‍ എല്ലാം നല്ലതായി സംഭവിക്കണം എന്നില്ലല്ലോ എന്നും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഇരുവരും പറയുന്നത്. ‘എല്ലാവരുടെയും ജീവിതത്തില്‍ എല്ലാം നന്നായി സംഭവിക്കണം എന്നില്ലല്ലോ. ഞങ്ങള്‍ സെലിബ്രിറ്റീസ് ആയതുക്കൊണ്ട് എല്ലാം ഈസിയായിരുന്നു എന്നൊന്നും ഇല്ല. ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെയാണ്. നമ്മള്‍ക്കും ഫീലിംഗ്സ് ഒക്കെയുണ്ട്. അതുപ്പോലെ തന്നെ പ്രശ്നങ്ങളും.’ -കുക്കുവും ദീപയും പറയുന്നു. ഇരുവരുടെയും പ്രൊഫഷനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ‘വിവാഹത്തിന് മുന്‍പ് ദീപ എച്ച്ആറായി ജോലി ചെയ്യുകയായിരുന്നു. ഞാന്‍ വ്ളോഗര്‍ ആണ്, അവതാരകാനാണ്. ഡാന്‍സ് സ്റ്റുഡിയോ നടത്തുന്നുണ്ട്.’ -കുക്കു പറയുന്നു. വിവാഹശേഷം തനിക്ക് കാര്യങ്ങള്‍ പങ്ക് വയ്ക്കാന്‍ ഒരാളെ കൂടെ കിട്ടിയെന്നും അതുക്കൊണ്ട് കുറച്ച് സമാധാനം കൂടിയെന്നുമാണ് കുക്കു പറയുന്നത്. ‘എല്ലാ മിശ്രവിവാഹങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഞങ്ങളുടെ കാര്യത്തിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഞാന്‍ ക്രിസ്ത്യന്‍ ആണ്. കുക്കു മുസ്ലീമും. ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചാണ് ഞങ്ങള്‍ വിവാഹം എന്ന കടമ്പയിലെത്തിയത്. രണ്ട് വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുക്കുവിന്റെ കുടുംബം ഓക്കെ ആണ് ഇപ്പോള്‍. പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും.’ -ദീപ പറയുന്നു. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചോദ്യങ്ങളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. വിവാഹത്തിന് മുന്‍പ് പ്രായം ചോദിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ഇങ്ങനെ നടന്നാല്‍ മതിയോ മൂന്നാമതൊരാള്‍ കൂടി വേണ്ടേ എന്ന ചോദ്യമാണ് സഹിക്കാന്‍ പറ്റാത്തത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ നമ്മള്‍ വിവാഹം ചെയ്യുന്നത്. ഇത്രയും നാള്‍ ജീവിതം എവിടെയെങ്കിലും എത്തിക്കാനുള്ള സ്ട്രഗിള്‍ ആയിരുന്നു. ഇപ്പോഴാണ്‌ ജീവിതം ആസ്വദിച്ച് തുടങ്ങിയത്. എല്ലാം അതിന്റേതായ സമയത്ത് നടക്കുമെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. കുക്കു തന്നെക്കാള്‍ ഒരു വയസ് മൂത്തതാണെന്നും ഇക്ക, ചേട്ടാ എന്നൊക്കെ വിളിച്ചാല്‍ ഒരുപാട് ഗ്യാപ് തോന്നും എന്നത് കൊണ്ടാണ് കുക്കു എന്ന് വിളിക്കുന്നതെന്നും ദീപ പറയുന്നു. വിളിയിൽ അത്ര വലിയ കാര്യം ഒന്നും ഇല്ലെന്നാണ് ദീപ പറയുന്നത്. ഇതുവരെ പ്ലാന്‍ ചെയ്തിട്ട് നടക്കാത്ത ഒരു കാര്യം കാര്‍ വാങ്ങുന്നതാണെന്നും ഇവര്‍ പറയുന്നു. Continue Reading Trending Social Media സൂപ്പര്‍ മോമിന് ചിയേഴ്സ്, പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ് – പേര്‍ളി മാണിയെ പ്രശംസിച്ച് അപര്‍ണാ ബാലമുരളി Published 1 year ago on September 29, 2021 By Editor ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരിക്കുന്നതിനിടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തവരാണ് അവതാരകയും നടിയുമായ പേർളി മാണിയും നടൻ ശ്രീനിഷ് അരവിന്ദു൦. ഇപ്പോൾ, സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇവർ. ഇരുവരുടെയും പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങിയവയെല്ലാം ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ബിഗ് ഡോ ഷോയുടെ ആദ്യ സീസണിലെ റണ്ണർ അപ്പായിരുന്നു പേർളി. ജീവിതത്തെ ആഘോഷമാക്കുന്ന ഈ താരദമ്പതികൾ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയും നടിയുമായ അപര്‍ണ ബാലമുരളി. ഒരുപാട് സ്ത്രീകള്‍ക്ക് മുന്‍പോട്ട് പോകാനുള്ള പ്രചോദനമാണ് നിങ്ങളെന്നും ഇനിയും അങ്ങനെ തന്നെ തുടരൂ എന്നുമാണ് അപര്‍ണ പറയുന്നത്. ‘ഒരുപാട് സ്ത്രീകള്‍ക്ക് നിങ്ങള്‍ പുതിയ ഗോളുകള്‍ സെറ്റ് ചെയ്ത് നല്‍കുകയാണ്. പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ്. സൂപ്പര്‍ വുമണായ നിങ്ങള്‍ക്ക്, സൂപ്പര്‍ മോമിന് ചിയേഴ്സ്. നിങ്ങളും ശ്രീനിയും ഈ സമയങ്ങള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇനിയും ആളുകളെ പ്രചോദിപ്പിക്കൂ.’ -അപര്‍ണ കുറിച്ചു. അപര്‍ണയ്ക്ക് നന്ദി പറഞ്ഞു പേര്‍ളി ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ശ്രീനിഷും ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. ടോവിനോ തോമസ്‌, ഐശ്വര്യ ലക്ഷ്മി എന്നിവരെ അഭിമുഖം എടുക്കുന്നതിനിടെ കരഞ്ഞ നിലയെ തോളിലിട്ട്‌ ആശ്വസിപ്പിച്ച പേര്‍ളിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു. Continue Reading Trending Social Media രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്‌, രാജു സുകുവേട്ടനെ പോലെയാണ്; ഭഗവന്‍ നല്‍കിയ അനുഗ്രഹമാണ് എന്റെ മക്കള്‍ -മല്ലിക സുകുമാരന്‍ Published 1 year ago on September 29, 2021 By Editor 45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും തനിക്ക് ഭഗവാന്‍ നല്‍കിയ അനുഗ്രഹമാണെന്ന് പറയുകയാണ് മല്ലികയിപ്പോള്‍. ‘ഒന്ന് തല്ലിയാല്‍ അധികം വൈകാതെ തന്നെ ഭഗവാന്‍ തഴുകും എന്ന് എനിക്ക് എന്റെ മക്കളുടെ വളര്‍ച്ചയിലൂടെ മനസിലായി. രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്‌. അവന്‍ ഭയങ്കര ദയാലുവാണ്. ആരോടും പിണങ്ങരുതെന്നും ആരും തന്നോട് പിണങ്ങരുത് എന്നും ആഗ്രഹിക്കുന്ന ആളാണ് അവന്‍.’ -മല്ലിക പറയുന്നു. sikiş seyret porno izle ‘അവന്റെ സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ടമാണ്. സുകുവേട്ടനെ പോലെയാണ് രാജു. ആരുമായും അവന്‍ പെട്ടന്ന് സൗഹൃദം സ്ഥാപിക്കില്ല.എന്നാല്‍, ഇന്ദ്രന്‍ അങ്ങനെയല്ല. എല്ലാവരോടും ഒരുപാട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യും.’ -മല്ലിക കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരന്‍ വേഷമിടുന്നത്. വർഷങ്ങളായി സിനിമയിലെ സജീവ സാന്നിധ്യമായ മല്ലിക ഇപ്പോൾ മിനിസ്‌ക്രീനിലും താരമാണ്. ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം നടി തിളങ്ങിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1974 ല്‍ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ അഭിനയത്തോടൊപ്പം ബിസിനസിലും സജീവമാണ് മല്ലിക. ദോഹയില്‍ റെസ്റ്റോറന്റ് നടത്തുകയാണ് മല്ലിക. സുകുമാരന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും ഇന്നു കാണുന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്നത്തിൽ അമ്മ മല്ലിക സുകുമാരൻ വഹിച്ച പങ്ക് ചെറുതല്ല. സോഷ്യൽ മീഡിയയിൽ സജീവമായ മല്ലിക കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം, മക്കളെ ട്രോളിയും രംഗത്ത് എത്താറുണ്ട്. കൊച്ചുമക്കളില്‍ എന്നോട് കൂടുതൽ സ്‌നേഹം നക്ഷതയ്ക്കാണ് എന്ന് മല്ലിക മുൻപ് പറഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ വീട്ടിൽ പോയാൽ മുഴുവന്‍ സമയവും അവൾ തന്റെ കൂടിയാണെന്നും കൊച്ചുമക്കളെല്ലാം അച്ഛമ്മയെന്നാണ് വിളിക്കുന്നതെന്നും മല്ലിക പറഞ്ഞിട്ടുണ്ട്. അലംകൃതയ്ക്ക് തന്നോട് ഇഷ്ടമുണ്ടെങ്കിലും ഡാഡയെ കിട്ടിയാല്‍ പിന്നെ തീര്‍ന്നു, പിന്നെ ഡാഡയുടെ കൂടെയാണ്. ഇത് സുപ്രിയയും പറയും. -മല്ലിക വ്യക്തമാക്കിയിരുന്നു. Continue Reading Updates ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്... മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്... നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്... 3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത് ‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്... “ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം... മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്... തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!! പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം... ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ... മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും... തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!! മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...
ഭഗവന്‍, അവിടുന്നു പഠിപ്പിച്ച ഈ യോഗമാര്‍ഗ്ഗം തുലോം ദുഷ്കരമാണ്‌. മനോനിയന്ത്രണം ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്‌. അതില്ലാതെ യോഗാഭ്യാസം അസാദ്ധ്യവുമാണല്ലോ. ഈ ദുര്‍ഘടത്തെ എങ്ങനെ അതിജീവിക്കാമെന്നു പറഞ്ഞു തന്നാലും. ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു: ഏതൊരു കാര്യംകൊണ്ട്‌ എന്നെ ഏറ്റവും എളുപ്പത്തില്‍ പ്രീതിപ്പെടുത്താനാവുമോ, അമരത്വം ലഭിക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമേതാണോ, ഏതൊരു തരം യോഗമാര്‍ഗ്ഗമാണോ ഞാന്‍ ഉത്തമമെന്ന് കരുതുന്നത്, അതു ഞാന്‍ പറഞ്ഞു തരാം. മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ വര്‍ത്തിക്കണം. ഉന്നതകുലജാതനായ ബ്രാഹ്മണനോടും ഭക്തനോടും അധമരില്‍ അധമരായ കൃമികീടങ്ങളോടും സമദൃഷ്ടി വളര്‍ത്തിയെടുക്കുക. ‘ഇങ്ങനെ ഇടതടവില്ലാതെ അഭ്യസിക്കുന്നപക്ഷം പകയുടെയും വെറുപ്പിന്റെയും മല്‍സരത്തിന്റെയും മറ്റുളളവരില്‍ കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പ്രവണത ഇല്ലാതാവുന്നു. ഇവയെല്ലാം ആത്മഗര്‍വ്വത്തിന്റെ ഭാഗങ്ങളാണല്ലോ. യാതൊരു വിധത്തിലുളള നാണമോ മടിയോ കൂടാതെ, മറ്റുളളവര്‍ എന്തു പറയും എന്ന ചിന്തയേതുമില്ലാതെ കഴുത പോലുളള മൃഗങ്ങളുടെ മുന്നില്‍ പോലും വെട്ടിയിട്ട മരംപോലെവീണ്‌ സാഷ്ടാംഗനമസ്കാരം ചെയ്യണം., ഇങ്ങനെ അയാള്‍ എല്ലാറ്റിനേയും അനന്തനായ പരബ്രഹ്മമെന്നു കണക്കാക്കാന്‍ ഇടവരുന്നു. ഇതാണ്‌ ആത്മസാധനാമാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മഹത്തായ മാര്‍ഗ്ഗം. മഹത്തായ യോഗവും ആത്മജ്ഞാനലാഭത്തിനുളള എളുപ്പമേറിയ മാര്‍ഗ്ഗവും ഇതു തന്നെ. ഈ പാതയില്‍ നേട്ടങ്ങളല്ലാതെ നഷ്ടങ്ങള്‍ യാതൊന്നും ഇല്ല. ഞാന്‍ സ്വയം നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമായതു കൊണ്ട്‌ ത്രിഗുണങ്ങള്‍ക്ക്‌ ഇതിനെ ബാധിക്കുക അസാദ്ധ്യം. എന്നിലേക്കര്‍പ്പിക്കപ്പെട്ട പ്രവൃത്തികള്‍ക്കൊന്നും ത്രിഗുണങ്ങള്‍ ബാധിക്കയില്ല. അതിനാല്‍ മുക്തിലാഭത്തിനുത്തമമത്രേ ഈ പാത. ഞാനിതുവരെ പറഞ്ഞു തന്നിട്ടുളളള കാര്യങ്ങള്‍ വേദാന്തവിജ്ഞാനത്തിന്റെ സാരസമ്പത്താണ്‌. ഈ വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നവര്‍ക്ക്‌ ഞാന്‍ എന്റെ ആത്മാവുതന്നെ നല്‍കുന്നതാണ്‌. നമ്മുടെ ഈ സംഭാഷണം കേള്‍ക്കുന്നവര്‍ക്ക്‌ പരമഭക്തിയുണ്ടാവുകയും അവര്‍ക്ക്‌ കര്‍മ്മപാശത്തില്‍ നിന്നു്‌ മോചനം ലഭിക്കുകയും ചെയ്യും. ഉദ്ധവര്‍ പറഞ്ഞു: എന്റെ അറിവിനെ മൂടിക്കിടന്ന അജ്ഞാനാന്ധകാരം അവിടുത്തെ ശിക്ഷണം കൊണ്ട്‌ ഇല്ലാതായി. അവിടുത്തോട്‌ എന്നും നിലനില്‍ക്കുന്ന പ്രേമം എന്റെ ഹൃദയത്തില്‍ നിറയാന്‍ എന്നെ അനുഗ്രഹിച്ചാലും. ശുകമുനി പറഞ്ഞു: ഭഗവാന്‍ കൃഷ്ണന്‍ അപ്പോള്‍ ഉദ്ധവരോട്‌ ബദരികാശ്രമത്തില്‍ പോയി ഭഗവാനെ നിരന്തരമായി ധ്യാനിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉദ്ധവര്‍ ഭഗവാനെ നമസ്കരിച്ച്‌ ബദരികാശ്രമത്തിലേക്ക്‌ യാത്രയായി. അവിടെ ഭഗവാന്‍ പഠിപ്പിച്ച യോഗമാര്‍ഗ്ഗമനുഷ്ഠിച്ച്‌ ഭഗവാനില്‍ വിലീനനായി മുക്തിപദം പ്രാപിച്ചു.
ഇസ്‌റാഈലിൽ രണ്ട് വർഷത്തിനിടെ നാലാമത്തെ തിരഞ്ഞെടുപ്പിലും ആര് ഭരിക്കണമെന്ന് തീരുമാനമായില്ല. നാട്ടിലും വിദേശത്തുമായി കോടികൾ ചെലവിട്ട്, ഭരണയന്ത്രം ഉപയോഗിച്ച് നടത്തിയ പ്രചാരണം. അറബ് പ്രമുഖരുമായി കരാറിലെത്താനായി അമേരിക്കയെ കൂട്ടുപിടിച്ച് നടത്തിയ കരുനീക്കങ്ങൾ. ഫലസ്തീൻ മണ്ണ് കവർന്നെടുക്കാൻ നിയമനിർമാണം, സൈനിക ദൗത്യം. തോറ്റുമടങ്ങിയ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള സഹായം. എല്ലാമുണ്ടായിട്ടും ബെഞ്ചമിൻ നെതന്യാഹുവിന് 61 സീറ്റിന്റെ കടമ്പ കടക്കാനായിട്ടില്ല. കഴിഞ്ഞ മൂന്ന് തവണയും അരങ്ങേറിയ അനിശ്ചിതത്വം അപ്പടി തുടരുകയാണ്. ഇസ്‌റാഈൽ പാർലിമെന്റായ നെസ്സറ്റിൽ ആകെ 120 സീറ്റുകളാണ് ഉള്ളത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കും സ്വാഭാവിക സഖ്യ കക്ഷികൾക്കും കൂടി 52 സീറ്റാണ് നേടാനായത്. ചെറു പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപവത്കരിക്കാമെന്ന് വെച്ചാൽ അവ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഈ സാഹചര്യം മൂന്ന് ചെറു പാർട്ടികളുടെ മൂല്യം കുത്തനെ കൂട്ടിയിരിക്കുന്നു. മൻസൂർ അബ്ബാസ് നേതൃത്വം നൽകുന്ന, അറബ് വംശജരുടെ പാർട്ടിയായ റാം ആണ് അവയിൽ ഏറ്റവും പ്രധാനം (യുനൈറ്റഡ് അറബ് ലിസ്റ്റ് എന്നതിന്റെ ഹീബ്രു ചുരുക്കപ്പേരാണ് റാം). ഇവർക്ക് നാല് സീറ്റുണ്ട്. നേരത്തേ നെതന്യാഹുവിന്റെ അടുത്തയാളായിരുന്ന നഫ്താലി ബെന്നറ്റിന്റെ പാർട്ടിക്ക് ഏഴ് സീറ്റുണ്ട്. നെതന്യാഹുവുമായി തെറ്റിപ്പിരിഞ്ഞ മറ്റൊരു നേതാവായ ഗിഡിയോൺ സയറിന്റെ കൈയിൽ ആറ് സീറ്റുണ്ട്. ഇതിൽ ഏറ്റവും ഒടുവിൽ പറഞ്ഞ കക്ഷി ഒരു നിലക്കും നെതന്യാഹുവിനെ തുണക്കില്ല. കാരണം നെതന്യാഹുവിരുദ്ധത മാത്രമാണ് അവരുടെ രാഷ്ട്രീയം. പിന്നെയുള്ളത് ബെന്നറ്റിന്റെ പാർട്ടിയാണ്. അവർ പിന്തുണച്ചാലും എണ്ണം തികയില്ല. അപ്പോഴും അറബ് പാർട്ടിയുടെ ഔദാര്യം വേണം. അവിടെ രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന് കടുത്ത ഫലസ്തീൻ വിരോധിയും തിരഞ്ഞെടുപ്പിൽ ഉടനീളം അറബ് വംശജർക്ക് മേൽ ഭീഷണി മുഴക്കുകയും ചെയ്ത നെതന്യാഹുവിനെ സഹായിക്കാൻ അവർക്ക് സാധിക്കില്ല. ഇനി അഥവാ അവർ തയ്യാറായാലും പക്കാ ജ്യൂയിഷ് പാർട്ടിയായ ബെന്നറ്റിന്റെ കക്ഷിക്ക് അറബ് പാർട്ടിയുള്ള സഖ്യത്തിൽ ചേരാനാകില്ല. വഴിയടഞ്ഞിരിക്കുന്നുവെന്ന് ചുരുക്കം. നെതന്യാഹുവിന് അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ല എന്നത് ഇസ്‌റാഈൽ എന്ന രാജ്യത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം വരുത്തുമോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ബഹുകക്ഷി സമ്പ്രദായം നിലനിൽക്കുന്നത് കൊണ്ട് മാത്രം അത്തരമൊരു സംവിധാനം കൊണ്ടുണ്ടാകേണ്ട ജനാധിപത്യ മൂല്യങ്ങൾ പുലർന്നു കൊള്ളണമെന്നില്ല. ഈ ബഹുകക്ഷികൾ എത്രമാത്രം ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നതാണ് ചോദ്യം. വിശദാംശങ്ങളിൽ വ്യത്യാസപ്പെടുമ്പോഴും ഫലസ്തീൻ വിരുദ്ധതയിലും സയണിസ്റ്റ് ദേശീതയിലും യുദ്ധോത്സുകതയിലും ഒരേ തൂവൽ പക്ഷികളാണ് ജൂതരാഷ്ട്രത്തിലെ മുഖ്യധാരാ പാർട്ടികൾ. അതുകൊണ്ട് ലോകത്താകെയുള്ള മനുഷ്യ സ്‌നേഹികൾക്ക് നെതന്യാഹുവിന്റെ ഈ സങ്കടം വലിയ ആഘോഷമൊന്നും ഉണ്ടാക്കുന്നില്ല. എന്നാൽ ഇന്ത്യയിലെ ഹിന്ദുത്വവാദികൾക്ക് ഇത് സഹിക്കാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്താണ് നെതന്യാഹു. “ഞങ്ങൾ തമ്മിലുള്ള ബന്ധം സ്വർഗത്തിൽ രചിക്കപ്പെട്ട”താണ് എന്ന് പ്രഖ്യാപിച്ച് മോദിയെ തരംകിട്ടുമ്പോഴെല്ലാം പുകഴ്ത്തുന്നയാളാണ് നെതന്യാഹു. തിരഞ്ഞെടുപ്പിൽ മോദിയുടെ പടം വെച്ച് വോട്ടു പിടിച്ചയാളാണ് അദ്ദേഹം. ഇന്ത്യയിൽ ആർ എസ് എസും അനുബന്ധ സംഘടനകളും ശക്തനായ ലോകനേതാവായി കാണുന്നത് നെതന്യാഹുവിനെയാണ്. ഈ കാഴ്ചപ്പാടിന്റെ പ്രധാന ആശയ അടിത്തറ ഇസ്‌റാഈൽ സമ്പൂർണ മതാധിഷ്ഠിത രാഷ്ട്രമാണ് എന്നത് തന്നെയാണ്. മാത്രമല്ല രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് വംശജരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന നയങ്ങൾ അതിവേഗം നടപ്പാക്കിയ ഭരണാധികാരിയാണ് നെതന്യാഹു. ഫലസ്തീന്റെ മണ്ണിൽ ആയിരക്കണക്കിന് ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ബലാത്കാരമായി പണിത് ആധുനിക അധിനിവേശത്തിന്റെ പ്രയോക്താവായി മാറിയ നെതന്യാഹു ഇന്ത്യയിലെ സംഘ്പരിവാരങ്ങളുടെ താരമാകുക സ്വാഭാവികമാണല്ലോ. ഗാസയിലെ കുട്ടികളെ കൊന്നൊടുക്കുന്ന യുദ്ധോത്സുകത കൂടിയാകുമ്പോൾ ഈ ഇഷ്ടത്തിന്റെ മാറ്റ് കൂടും. രാഷ്ട്രമില്ലാത്ത ജനതയാണ് ജൂതരെന്ന സയണിസ്റ്റ് നുണ ഹിന്ദുത്വരും ആവർത്തിച്ചു കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് നെതന്യാഹു വീണ്ടും വന്നില്ലെന്നത് ഹിന്ദുത്വർ കരുതിവെച്ച വലിയൊരു ആഘോഷം നഷ്ടപ്പെടുത്തുന്നുണ്ട്. അധികാരം പിടിക്കാൻ ചരിത്രത്തിലെ ഏറ്റവും നെറികെട്ട നീക്കങ്ങളാണ് നെതന്യാഹു നടത്തിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മിക്കവയും അട്ടിമറിച്ചു. അറബ് ന്യൂനപക്ഷത്തെ പരമാവധി രാക്ഷസവത്കരിച്ചു. അയൽ രാജ്യങ്ങളിൽ ബോംബ് വർഷിച്ചു. ഫലസ്തീൻ മണ്ണ് കൂടുതൽ കവർന്നെടുത്തു. ജറൂസലമിലേക്ക് തലസ്ഥാനം മാറ്റുന്നതിനുള്ള നീക്കങ്ങൾ വേഗത്തിലാക്കുകയും അതിന് അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ജോർദാന്റെ കൈവശമുള്ള, ഇസ്‌റാഈൽ അവകാശവാദം ഉന്നയിക്കുന്ന പ്രദേശം താൻ അധികാരത്തിലെത്തിയാൽ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചു. തർക്കത്തിലിരിക്കുന്ന ജൂലാൻ കുന്നുകളും ഇസ്‌റാഈലിന്റെ ഭാഗമാകുമെന്ന് അദ്ദേഹം ആക്രോശിച്ചു. ട്രംപ് ഭരണകൂടത്തിലെ ഉന്നതനെ ജൂലാൻ കുന്നുകളിൽ എത്തിച്ച് തന്റെ അവകാശവാദം “നിയമപരമാക്കി”. യു എ ഇയുമായും ബഹ്‌റൈനുമായും ഒപ്പുവെച്ച നയതന്ത്ര കരാറുകൾ തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റി. തന്റെ പേരിൽ ഉയർന്ന അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിരോധത്തിൽ സർക്കാറിന് സംഭവിച്ച വീഴ്ചകളും മറച്ച് വെക്കാനാണ് ജൂതവികാരം ജ്വലിപ്പിക്കുന്ന നീക്കങ്ങൾ അദ്ദേഹം നടത്തിയത്. എന്നാൽ അത് വേണ്ടവിധം വിജയിച്ചില്ല എന്നത് ഇന്ത്യയിൽ ഇരുന്നു കൊണ്ട് കാണുമ്പോൾ വല്ലാത്ത ആത്മവിശ്വാസം പകരുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ കേസുകൾ അട്ടിമറിക്കാമെന്നത് തന്നെയായിരുന്നു ബിബി എന്ന് വിളിക്കപ്പെടുന്ന നെതന്യാഹുവിന്റെ ലാക്ക്. പ്രമുഖ കമ്പനികൾക്ക് വേണ്ടി നിയമം മാറ്റിയെഴുതാൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടും മൂന്ന് കേസുകളിലാണ് അദ്ദേഹം നിയമനടപടി നേരിടുന്നത്. ഈ കേസുകളിൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ കാവൽ പ്രധാനമന്ത്രിയായിരിക്കെ തന്നെ ശ്രമം നടത്തിയയാളാണ് നെതന്യാഹു. തിരിച്ചു വന്നിരുന്നെങ്കിൽ ഉറപ്പാണ് ഇമ്മ്യൂണിറ്റി ബിൽ കൊണ്ടുവന്ന് വിചാരണ മറികടക്കുമായിരുന്നു. പക്ഷേ, അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് വോട്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് നേരിടുന്നതിൽ ബിബിയുടെ മാതൃക ട്രംപ് ആയിരുന്നുവല്ലോ. തുടക്കത്തിൽ കടുത്ത അലംഭാവം കാണിച്ചു. വാക്‌സീൻ വന്ന ശേഷം ഉണർന്നുവെങ്കിലും അപ്പോഴേക്കും ജനം സമ്പൂർണ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു. ഇതാണ് ജനം വോട്ട് ചെയ്യുമ്പോൾ ഓർത്തത്. എന്താണ് ഇത് ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകുന്ന പാഠം? വർഗീയ രാഷ്ട്രീയവും അതി ദേശീയതയും കത്തിക്കുന്ന ബി ജെ പിയെ നേരിടാൻ മൃദു ഹിന്ദുത്വയല്ല, ശരിയായ ജനകീയ രാഷ്ട്രീയമാണ് വഴിയെന്ന് തന്നെ. ഇസ്‌റാഈൽ രൂപവത്കരണം മുതൽ സജീവമായി ഉണ്ടായിരുന്ന ഇടത് ചേരി തികച്ചും അപ്രസക്തമായി എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. ലേബർ പാർട്ടിയും മെരറ്റ്‌സ് പാർട്ടിയും ഒന്നുമല്ലാതായി. തീവ്രവലതുപക്ഷത്തിന്റെ തേരോട്ടം ആദ്യം പ്രതിസന്ധിയിലാക്കുന്നത് ഇടത് പാർട്ടികളെയായിരിക്കുമെന്നാണ് ഇതിന്റെ പാഠം. എന്നാൽ അറബ് സ്വത്വം പേറുന്ന പാർട്ടികൾ തിളക്കമാർന്ന വിജയം നേടിയെന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. ഭരണ പക്ഷത്തായാലും പ്രതിപക്ഷത്തായാലും ഈ പാർട്ടികളുടെ സാന്നിധ്യം വലിയ സ്വാധീനമുണ്ടാക്കും. Related Topics: ARTICLE. israel siraj മുസ്തഫ പി എറയ്ക്കല്‍ അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ് You may like ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് അടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച വിഴിഞ്ഞം സമരം: വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി ആന്റണി രാജു പിഞ്ചു കുഞ്ഞിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ച് താടിയെല്ല് തകര്‍ത്തു; അച്ഛന്‍ അറസ്റ്റില്‍ സര്‍ക്കാറിനും പരാതിക്കാരിക്കും തിരിച്ചടി; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി ക്രമസമാധാനപാലനത്തിന് സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെ: മന്ത്രി വി ശിവന്‍കുട്ടി ---- facebook comment plugin here ----- Latest Kerala പിഞ്ചു കുഞ്ഞിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ച് താടിയെല്ല് തകര്‍ത്തു; അച്ഛന്‍ അറസ്റ്റില്‍ Kerala വിഴിഞ്ഞം സമരം: വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി ആന്റണി രാജു Kerala ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് അടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി Kerala കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച Kerala സര്‍ക്കാറിനും പരാതിക്കാരിക്കും തിരിച്ചടി; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി National ലുധിയാന കോടതി സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരന്‍ പിടിയില്‍ Kerala ക്രമസമാധാനപാലനത്തിന് സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെ: മന്ത്രി വി ശിവന്‍കുട്ടി
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. സന്തോഷത്തോടെ ശുശ്രൂഷിക്കുന്നവനിൽ ദൈവം പ്രസാദിക്കുന്നു – WFTW 6 ഡിസംബർ 2020 February 2, 2021 | Comments closed സാക് പുന്നന്‍ ദൈവത്തിനോടും അവിടുത്തെ ശുശ്രൂഷയോടും ഉള്ള സ്വയ- കേന്ദ്രീകൃത മനോഭാവം വിശേഷിപ്പിക്കപ്പെടുന്നത് നിയമ സിദ്ധാന്തത്തിൻ്റെ ആത്മാവിനാലാണ്. സ്വയത്തിന് ദൈവത്തെ സേവിക്കുന്നതിനായി ശ്രമിക്കാൻ കഴിയും. അത്തരം ശുശ്രൂഷകളിൽ അതിന് വളരെ സജീവമായിരിക്കാനും കഴിയും- എന്നാൽ അത് എപ്പോഴും നിയമാനുസൃത ശുശ്രൂഷ ആയിരിക്കും. ദൈവത്തിന് അർപ്പിക്കുന്ന ശുശ്രൂഷയ്ക്ക് അത് ഒരു പ്രതിഫലം അന്വേഷിക്കുന്നു. മൂത്ത പുത്രൻ തൻ്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞു, “ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു, നീ ഒരിക്കലും എനിക്ക് ഒരാട്ടിൻ കുട്ടിയെ തന്നിട്ടില്ല”. ഇത്രയും കാലം അവൻ തൻ്റെ അപ്പനെ സേവിച്ചത് ഒരു പ്രതിഫലത്തിനു വേണ്ടി ആയിരുന്നു. എന്നാൽ ഈ സമയം വരെ അത് വ്യക്തമായിരുന്നില്ല. സമ്മർദ്ദത്തിൻ്റെ ഈ നിമിഷമാണ് ആ വസ്തുത പുറത്തു കൊണ്ടുവന്നത്. ഇങ്ങനെയാണ് മനുഷ്യൻ്റെ സ്വയം ദൈവത്തെ സേവിക്കുന്നത്- സ്വതന്ത്രമായോ, സന്തോഷത്തോടു കൂടെയോ, സ്വയമേവയോ അല്ല, എന്നാൽ തിരികെ എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ചു കൊണ്ടാണ്‌. തിരിച്ചു പ്രതീക്ഷിച്ചത് ദൈവത്തിൽ നിന്ന് ഏതെങ്കിലും ആത്മീയ അനുഗ്രഹങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും പ്രതിഫലമോ ആകാം. എന്നാൽ ഇത്തരം ഒരു ലക്ഷ്യത്തോടെയാണെങ്കിൽ പോലും ആ ശുശ്രൂഷ നിയമാനുസൃതവും ദൈവത്തിന് അസ്വീകാര്യവുമാണ്. ആ വർഷങ്ങളിലെല്ലാം താൻ ചെയ്ത ശുശ്രൂഷയ്ക്ക് പ്രതിഫലം നൽകാത്തതിനാൽ മൂത്ത പുത്രൻ തൻ്റെ പിതാവിനെ കഠിനഹൃദയനും ക്രൂരനുമായി കണക്കാക്കുന്നു. കണക്കു തീർക്കുന്ന സമയത്ത് തൻ്റെ യജമാനൻ്റെ അടുത്തു വന്ന, ഒരു താലന്ത് നൽകപ്പെട്ട ആ മനുഷ്യനെ പോലെയാണ് ഇവൻ. അയാൾ പറഞ്ഞത്, “ഞാൻ നിൻ്റെ താലന്ത് സുരക്ഷിതമായി സൂക്ഷിച്ചു (ലാഭം കിട്ടേണ്ടതിന് അതു വ്യാപാരം ചെയ്യാതെ), കാരണം നീ ഇടപെടാൻ പറ്റാത്ത വിധം കഠിനഹൃദയനായ ഒരു മനുഷ്യനായതു കൊണ്ട് ഞാൻ ഭയപ്പെട്ടു (എൻ്റെ ലാഭം നീ ആവശ്യപ്പെടുമെന്ന്)” (ലൂക്കോ. 19:21 ലിവിങ് ബൈബിൾ). മനുഷ്യൻ്റെ സ്വയം, ദൈവത്തെ കണക്കാക്കുന്നത് വളരെ നിർബന്ധ ബുദ്ധിയുള്ളവരും പ്രസാദിപ്പിക്കാൻ വളരെ പ്രയാസമുള്ളവനും ആയാണ്, അതു കൊണ്ട് അത് ദൈവത്തിൻ്റെ ശുശ്രൂഷയിൽ വളരെ അധ്വാനിക്കുകയും അപ്പോഴും ഇത്രയും കാർക്കശ്യമുള്ള ഒരു ദൈവത്തിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിൽ തന്നത്താൻ കുറ്റം വിധിക്കുകയും ചെയ്യുന്നു. നമ്മിൽ ആരിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്നത് ഈ വിധത്തിലുള്ള ഒരു ശുശ്രൂഷയല്ല. വേദപുസ്തകം ഇപ്രകാരം പറയുന്നു, “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” (2 കൊരി. 9:7). ശുശ്രൂഷയുടെ കാര്യത്തിലും സന്തോഷത്തോടെ സേവിക്കുന്നവനിൽ ദൈവം പ്രസാദിക്കുന്നു, മനസ്സില്ലാമനസ്സോടെയോ, നിവൃത്തിയില്ലാതെയോ അല്ല. ഒരുവന് വൈമനസ്യത്തോടു കൂടിയുള്ള ശുശ്രൂഷ ഉള്ളതിനേക്കാൾ അയാൾക്ക് ഒരു ശുശ്രൂഷയും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഒരാൾ പ്രതിഫലത്തിനായി ശുശ്രൂഷിക്കുമ്പോൾ, വളരെ കുറച്ചു കാലത്തേക്കു മാത്രമേ മതിയായ വിധം അനുഗ്രഹിക്കപ്പെടാത്തതിന് ദൈവത്തോടു പരാതിയില്ലാതെ ശുശ്രൂഷ ചെയ്യുകയുള്ളൂ. മറ്റാരെങ്കിലും അയാളെക്കാൾ കൂടുതൽ അനുഗ്രഹിക്കപ്പെടുമ്പോൾ കാര്യം വഷളാകുന്നു. നമ്മുടെ പ്രവർത്തനവും നമുക്കു ലഭിക്കുന്ന അനുഗ്രഹവും മറ്റുള്ളവരുടേതുമായി നാം എപ്പോഴെങ്കിലും താരതമ്യം ചെയ്യാറുണ്ടോ? ഇത് നിയമ പ്രകാരമുള്ള ശുശ്രൂഷയുടെ മാത്രം ഫലമായിരിക്കാനാണു സാധ്യത. ഒരു മനുഷ്യൻ ഒരു ദിവസത്തിൻ്റെ വ്യത്യസ്ത മണിക്കൂറുകളിൽ ജോലിക്കായി നിയമിച്ച് ആക്കിയവരുടെ ഒരു ഉപമ ഒരിക്കൽ യേശു പറഞ്ഞു. സന്ധ്യയായപ്പോൾ ആ യജമാനൻ ഓരോരുത്തർക്കും ഓരോ വെള്ളിക്കാശ് കൊടുത്തു. കൂടുതൽ നേരം ജോലി ചെയ്തവർ യജമാനൻ്റെ അടുത്തു വന്ന് ഇങ്ങനെ പരാതി പറഞ്ഞു, “ഇവർക്കു കൊടുത്ത അതേ കൂലി ഞങ്ങൾക്കു തരുവാൻ നിനക്കെങ്ങനെ കഴിഞ്ഞു? ഞങ്ങൾ കൂടുതൽ അർഹിക്കുന്നു”. അവർ കൂലിക്കു വേണ്ടിയാണ് സേവിച്ചത്. അവർക്കു കൊടുക്കാമെന്നു സമ്മതിച്ചത് അവർക്കു കിട്ടിയപ്പോൾ, അവർക്കു നൽകിയത്രയും മറ്റുള്ളവർക്കു കൊടുക്കരുതെന്ന് അവർ പരാതി പറഞ്ഞു (മത്താ. 20: 1 – 16). ഇത് കൃത്യമായി ആ മൂത്ത പുത്രനിൽ കണ്ട അതേ കാര്യമാണ്, “എൻ്റെ ഇളയ സഹോദരന് ഇത്രയുമെല്ലാം നൽകുവാൻ നിനക്കെങ്ങനെ കഴിഞ്ഞു. ഞാനാണ് വിശ്വസ്തതയോടെ നിന്നെ സേവിച്ചിരിക്കുന്നത്, അവനല്ല”. യിസ്രായേല്യർ ദൈവത്തെ പിറുപിറുപ്പോടെ സേവിച്ചപ്പോൾ, അവരോട് അവിടുന്ന് ചെയ്യുമെന്ന് പറഞ്ഞിട്ടുള്ളതുപോല അവരെ അവിടുന്ന് അടിമത്തത്തിലേക്ക് അയച്ചു. “നിൻ്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും ഹൃദയം നിറഞ്ഞ സന്തോഷത്തോടും കൂടെ സേവിക്കായ്ക കൊണ്ട്… നീ നിൻ്റെ ശത്രുക്കളെ സേവിക്കും (ആവർ. 28:47). ഇല്ല. നിയമാനുസൃതമായ ശുശ്രൂഷയിൽ ദൈവത്തിന് ഒരു സന്തോഷവും ഇല്ല. സ്വയ-കേന്ദ്രീകൃത ക്രിസ്ത്യാനികൾ മിക്കപ്പോഴും ദൈവത്തെ സേവിക്കുന്നത് മറ്റുള്ളവരുടെ കാഴ്ചയിൽ ആത്മീയമായ ഒരു മതിപ്പ് ഉളവാക്കാൻ വേണ്ടിയാണ്. ക്രിസ്തുവിനോടുള്ള നിർമ്മലവും തീക്ഷ്ണവുമായ സ്നേഹമല്ല അവരെ ക്രിസ്തീയ വേലയിൽ സജീവമായി സൂക്ഷിക്കുന്നത്, എന്നാൽ അവർ ഒന്നും ചെയ്തില്ലെങ്കിൽ മറ്റുള്ളവർ അവരെ അനാത്മീയരായി കണക്കാക്കും എന്ന ഭീതിയാണ്. അതുകൊണ്ടുതന്നെ അത്തരം ആളുകൾ അവർക്കു വേണ്ടി എളുപ്പമുള്ളതും അവർക്കു സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമായ ഒരു വഴി തിരഞ്ഞെടുക്കുമ്പോൾ, ആ പാതയിലൂടെ അവരെ നയിച്ചത് ദൈവമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ അവർ കഠിനമായി പരിശ്രമിക്കുന്നു! തങ്ങളുടെ ആത്മീയതയെ കുറിച്ച് കുറവുള്ളതായി മറ്റുള്ളവർ ചിന്തിച്ചേക്കുമോ എന്ന രഹസ്യ ഭയം ഇല്ലെങ്കിൽ അത്തരം ഒരു സ്വയ നീതീകരണത്തിൻ്റെ ആവശ്യം എവിടെയാണ്! അങ്ങനെ ദൈവത്തെ സേവിക്കുന്നവരിൽ എത്രമാത്രം സമ്മർദ്ദവും ബന്ധനവും ഉണ്ട്. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്ന് ഉണ്ടാകുന്ന ശുശ്രൂഷയിൽ എന്തൊരു സന്തോഷവും എന്തൊരു സ്വാതന്ത്ര്യവും ആണ്. കിറുകിറുപ്പോ ഞരക്കമോ ഇല്ലാത്തവണ്ണം നമ്മുടെ ജീവിതങ്ങളിലെ യന്ത്ര സംവിധാനത്തിന് അയവു വരുത്തുന്ന എണ്ണയാണ് സ്നേഹം! റാഹേലിനെ ലഭിക്കേണ്ടതിന് യാക്കോബ് ഏഴു സംവത്സരങ്ങൾ അധ്വാനിച്ചു. അവന് അവളോടുള്ള സ്നേഹം മൂലം ആ ഏഴു വർഷങ്ങൾ ഏതാനും ദിവസങ്ങൾ പോലെ തോന്നി എന്നാണ് ബൈബിൾ പറയുന്നത് (ഉൽപ. 29: 20). അതു കൊണ്ട് ദൈവത്തിനു വേണ്ടിയുള്ള നമ്മുടെ ശുശ്രൂഷ സ്നേഹത്തിൽ നിന്ന് ഉത്ഭവിക്കുന്നതായിരിക്കുമ്പോൾ നമ്മുടെ കാര്യത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും. അവിടെ ഒരു സമ്മർദ്ദവുമില്ല ഒരു കാഠിന്യവും വിരസതയുമില്ല. ക്രിസ്തുവിന് തൻ്റെ സഭയോടുള്ള ബന്ധം ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധം പോലെയാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ഒരു ഭർത്താവ് തൻ്റെ ഭാര്യയിൽ നിന്ന് പ്രാഥമികമായി അന്വേഷിക്കുന്നതെന്ത്? അവളുടെ സേവനമല്ല. പ്രഥമ പ്രധാനമായി ഭക്ഷണം പാകം ചെയ്യുന്നതിനോ വസ്ത്രങ്ങൾ അലക്കുന്നതിനോ അല്ല അവൻ അവളെ വിവാഹം ചെയ്തത്. പ്രാഥമികമായി അവൻ ആഗ്രഹിക്കുന്നത് അവളുടെ സ്നേഹമാണ്. അതു കൂടാതെയുള്ളതെല്ലാം വിലയില്ലാത്തതാണ്. നമ്മിൽ നിന്നും ദൈവം ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്.
തമിഴകത്തിന്റെ പ്രിയ താരങ്ങളായ തല അജിത്തും അർജ്ജുനും വീണ്ടും ഒന്നിക്കുന്ന. ശിവ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ വിശ്വാസത്തിലാണ് ഇരു താരങ്ങളും വീണ്ടും ഒരുമിച്ചെത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘മങ്കാത്ത’യാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി ത്യാഗരാജൻ നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്. അജിത്ത്-ശിവ കൂട്ടുകെട്ടിൽ പിറക്കുന്ന തുടച്ചയായ നാലാമത്തെ ചിത്രമാണ് വിശ്വാസം. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങളിലാണ് ഇതിനുമുൻപ് അജിത്തും ശിവയും ഒന്നിച്ചത്.. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം ദീപാവലിക്ക് റീലീസ് ചെയ്യാനാണ് പദ്ധതി. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
ഗുരോ എന്തെങ്കിലും പിഴവു സംഭവിച്ചോ? അതിനാലാണോ അങ്ങയുടെ വിഷമത്തിനു കാരണമെന്ന് മഹാരാജാവ്, വിശ്വകർമ്മാചാര്യനോടു ചോദിച്ചു. മഹാരാജൻ, ശിലാസ്ഥാപനം നടന്നുകഴിഞ്ഞല്ലോ, എന്നാൽ അഗ്നി കോണിൽ മുഖമായി നിൽക്കുന്നതുകാരണം ഇവിടെ എന്നെങ്കിലും അഗ്നി ബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്. വളരെ വിഷമത്തോടുകൂടി ശാന്ത സ്വരത്തിൽ ആചാര്യൻ മഹാരാജാവിന്മറുപടി കൊടുത്തു. ഇതുകേട്ട് വളരെ പരിഭ്രാന്തനായ മഹാരാജാവ്, ഇതിനെന്തെങ്കിലും പരിഹാരമാർഗമുണ്ടോയെന്ന് വിശ്വകർമ്മാവിനോട് ആരായും വേളയിൽ ആകാശത്തിൽ നിന്ന് ഒരു അശരീരി കേൾക്കാനിടയായി. *” ആ അഗ്നിബാധ നമ്മുടെ ഹിതപ്രകാരം ഉണ്ടാകുന്നതാണ്. കലികാലത്തുണ്ടാകുന്ന അശുദ്ധികളെയെല്ലാം നശിപ്പിക്കുന്നതിനായിട്ടാണ് അങ്ങനെയൊരഗ്നിബാധ ഉണ്ടാകാൻ പോകുന്നത്. ഹേ, മഹാരാജൻ ഭയപ്പെടാതെ ആചാര്യവിധി പ്രകാരം അതിവേഗം തന്നെ ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുക!”* ആ അശരീരി പന്തള മന്നന്റെ മനസ്സിലെ മ്ലാനതയൊക്കെ ദൂരീകരിക്കുന്നതിനു കാരണമായി. അതിനുശേഷം ദ്രുതഗതിയിൽ ക്ഷേത്രനിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുകയും ചെയ്തു. അടുത്തത് ശ്രീധർമശാസ്താവിന്റെ വിഗ്രഹ നിർമ്മാണമാണ്. ഉചിതമായ സമയത്തുതന്നെ ഭഗവാൻ അരുളിച്ചെയ്ത പ്രകാരം ഒരു തേജസ്വിയായ അഞ്ജന ശാസ്ത്രജ്ഞൻ അവിടെ എത്തിച്ചേർന്നു. സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നു അഞ്ജനശാസ്ത്രജ്ഞൻ! അയ്യപ്പന്റെ വിഗ്രഹനിർമ്മാണ രീതികൾ അഞ്ജനശാസ്ത്രജ്ഞൻ അഞ്ജനമിട്ടു കാണിച്ചു കൊടുത്തു. പട്ടബന്ധം പൂണ്ട് ചിന്മുദ്രാങ്കിതനായി ഇരിക്കുന്ന ഭഗവാന്റെ നിരവധി വിഗ്രഹങ്ങൾ അതിൽ തെളിഞ്ഞു കാണപ്പെട്ടു. ഇതിൽ ഏതു വിഗ്രഹമാണ് അനുയോജ്യമായെതെന്നറിയാതെആശയക്കുഴപ്പത്തിൽ നിന്ന മഹാരാജാവിനോട് , പട്ടബന്ധം പൂണ്ട് ചിന്മുദ്രാങ്കിതനായി, മുട്ടിൽ ഒരു കയ്യും ചേർത്തിരിയ്ക്കുന്ന വിഗ്രഹമാണ് പ്രതിഷ്ഠിക്കേണ്ടതെന്നു പറഞ്ഞപ്പോൾ, ഈ നീർദ്ദേശങ്ങളൊക്കെ തന്ന അങ്ങ് ആരാണെന്ന സത്യം ദയവായി വെളിപ്പെടുത്തണമെന്ന് പറയുകയും ; പുഞ്ചിരിതൂകിക്കൊണ്ട് ശ്രീധർമശാസ്താവിന്റെ നിർദ്ദേശമനുസരിച്ചാണ് നാം ഇവിടെ എത്തിച്ചേർന്നതെന്നു പറഞ്ഞു കൊണ്ട്, സാക്ഷാൽ പരശുരാമ സ്വരൂപം കൈക്കൊണ്ട്, എല്ലാവരേയും അനുഗ്രഹിച്ചശേഷം അവിടെ നിന്നും അന്തർധാനം ചെയ്തു.
ന്യൂദല്‍ഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് എം.പിമാരെയും കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോദി സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം. ‘നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്ര മോദി. നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍, നിങ്ങളുടെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും. നാഴികയ്ക്ക് നാല്‍പ്പതു വട്ടം വര്‍ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട,’ കെ. സുധാകരന്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്‌റാം രമേശ്, ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. Also Read Also Read പുഴുവിന് ശേഷം മമ്മൂട്ടിയും റതീനയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. രാഹുല്‍ ഗാന്ധി കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ വിഷയത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. എല്ലാ തലസ്ഥാന നഗരികളിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. മുംബൈയില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനം വിട്ടെന്നും, പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിലക്കയറ്റം, അഗ്‌നിപഥ് തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. Also Read Also Read തായ്‌വാന്‍ സന്ദര്‍ശനം; നാന്‍സി പെലോസിക്ക് ഉപരോധമേര്‍പ്പെടുത്തി ചൈന Also Read Also Read മോളേ ആറ്റിറ്റിയൂഡും ജാഡയും ഇനിയും വേണം എന്ന് അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു; എനിക്ക് ഇത്രയേ വരൂ സാര്‍ എന്ന് ഞാനും: കല്യാണി CONTENT HIGHLIGHTS: K. Sudhakaran Reacting to the detention of Rahul Gandhi and other MPs following nationwide protests called by Congress workers
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും വ്യവസായങ്ങള്‍ പൂട്ടിക്കുക എന്നത് സര്‍ക്കാര്‍ നയമല്ലെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ച ഈ മാസം 21 ന് നടക്കും. ലേബര്‍ കമ്മീഷണര്‍ എസ്. ചിത്ര ഐ എ എസിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായും ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയത്. വാണിജ്യ – വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. തൊഴില്‍ പ്രശ്‌നങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടുകയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളി – തൊഴിലുടമ ബന്ധം ശക്തമാക്കാനുള്ള നടപടികളാണ് തൊഴില്‍ വകുപ്പ് സ്വീകരിച്ചുവരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം അനാരോഗ്യകരമാണ്. തൊഴിലാളി ക്ഷേമ നടപടികളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷേമം, സമാധാനപരമായ തൊഴില്‍ അന്തരീക്ഷം എന്നിവയോടൊപ്പം പുതിയ തൊഴിലവസര സൃഷ്ടിയും കൂടി ലക്ഷ്യം വെച്ചുള്ള വികസന കാഴ്ച്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. മാതമംഗലത്തും മാടായിയിലും സര്‍ക്കാരിന്റെ നിലപാട് ഇതുതന്നെയാണ്. തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ആരോഗ്യകരമായ തൊഴില്‍ ബന്ധങ്ങളും തൊഴില്‍ സംസ്‌കാരവും ആണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ShareTweetSend Related Posts കേരളം ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി കേരളം വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ കേരളം വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു Discussion about this post പുതിയ വാർത്തകൾ ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 22ന് വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
പടന്നക്കാട്: ആസ്പയര്‍ സിറ്റി സെവന്‍സില്‍ ആവേശകരമായ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകളോടെ നെക്‌സ്ടല്‍ ഷൂട്ടേഴ്‌സ് പടന്ന എഫ്‌സി കോട്ടപ്പുറത്തെ തകര്‍ത്ത് ഫൈനലില്‍ കടന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരങ്ങളായ സികെ വിനീതും ആസിഫും കോട്ടയിലും നിറഞ്ഞാടിയ മത്സരം കായിക പ്രേമികളില്‍ ആവേശം നിറച്ചു. ആദ്യ പകുതിയില്‍ മുന്നേറ്റ നിരയിലെ ഇരച്ച് കയറി അക്രമം നടത്തിയ എഫ്‌സി കോട്ടപ്പുറത്തിന് അവസരങ്ങള്‍ ഒരുപാട് കിട്ടിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയില്‍ വിരസമായ രീതിയിലാണ് എഫ്‌സി കോട്ടപ്പുറം മൈതാനത്ത് കളിച്ചച്ചത് ഇത് മുതലെടുത്ത് മുന്നേറ്റ നിരയില്‍ കൂടുതല്‍ കരുത്താര്‍ജിച്ച ഷൂട്ടേഴ്‌സ് തങ്ങളുടെ കാപ്പിരി കരുത്തിന്റെ താരമായ ഐവറികോസ്റ്റുകരാന്‍ സ്‌നൈഡറിലൂടെ രണ്ട് ഗോളുകള്‍ കണ്ടെത്തി. രണ്ടാം പകുതിയുടെ 38,54 മിനുട്ടുകളിലാണ് ഗോള്‍ വീണത്. ഷൂട്ടേഴ്‌സിന് വേണ്ടി മൈതാനത്ത് നിറഞ്ഞാടിയ ഐഎസ്എല്‍ താരം ആസിഫ് കോട്ടയില്‍ നിന്ന് ലഭിച്ച പുള്ളിംഗ് പാസ്സുകള്‍ ഉപപയോഗപ്പെടുത്തിയാണ് സ്‌നൈഡര്‍ രണ്ട് ഗോളുകളും നെക്‌സ്ടല്‍ ഷൂട്ടേഴ്‌സിന്റെ സ്‌കോര്‍ബോര്‍ഡില്‍ അടിച്ച് കൂട്ടിയത്. രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിലെ മികച്ച കളിക്കാരനായ ഷൂട്ടേഴ്‌സിന്റെ സ്‌നൈഡറിനുള്ള ഉപഹാരം ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോയി ജോസഫ് കൈമാറി. (ഇന്ന് മത്സരമില്ല).
വസിഷ്ഠന്‍ തുടര്‍ന്നു: യാതൊരുവിധ തടസ്സങ്ങള്‍ക്കും ഇടയില്ലാത്ത മറ്റൊരു പാതയിലൂടെ ഒരാള്‍ ആത്മസാക്ഷാത്കാരം നേടിയതിനെപ്പറ്റി ഒരു കഥ ഇനിഞാന്‍ പറഞ്ഞു തരാം. പാതാളലോകത്തുണ്ടായിരുന്ന മറ്റൊരു അസുരരാജാവാണ് ഹിരണ്യകശിപു. ഇന്ദ്രനില്‍ നിന്നും മൂന്നുലോകങ്ങളുടെയും അധീശസ്ഥാനം അദ്ദേഹം ബലമായി നേടിയെടുത്തിരുന്നു. അദ്ദേഹത്തിന് അനേകം ആണ്‍മക്കളുമുണ്ടായിരുന്നു. അവരിലൊരാളാണ് ഭക്തശിരോമണിയായ പ്രഹ്ലാദന്‍. മൂന്നു ലോകങ്ങളുടേയും അധികാരസ്ഥാനം, നല്ല സേനകള്‍ , മിടുക്കരായ മക്കള്‍ എന്നിങ്ങനെയുള്ള സൌഭാഗ്യങ്ങള്‍ ഹിരണ്യകശിപുവിനെ ധിക്കാരിയും അഹംകാരിയുമാക്കി. അയാളുടെ അനീതിയും അക്രമവും ദേവന്മാരെ വല്ലാതെ വ്യാകുലപ്പെടുത്തി. അവര്‍ തങ്ങളുടെ പ്രശ്നപരിഹാരത്തിനായി സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനോടു സഹായമാഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഭഗവാന്‍ ഹരിയാണ് നരസിംഹരൂപമെടുത്ത്‌ അസുരനിഗ്രഹം ചെയ്ത് ദേവന്മാരെ സഹായിച്ചത്. ഭഗവാന്‍ അവതാരമെടുത്ത നരസിംഹരൂപം ഭയാനകവും അതിശക്തവും ഭീമാകാരവുമായിരുന്നു. കൂര്‍ത്തുമൂര്‍ത്ത നഖങ്ങളും പല്ലുകളും തീ പാറുന്ന കുണ്ഡലങ്ങളും മലപോലുള്ള വയറും അഗ്നിശലാകകള്‍ പോലുള്ള രോമങ്ങളും ചാട്ടുളിപോലുള്ള അംഗങ്ങളും കൊണ്ട് കൊടുംഭീകരമായിരുന്നു നരസിംഹമൂര്‍ത്തി. നരസിംഹത്തിന്റെ ക്രോധദൃഷ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ രാക്ഷസന്മാര്‍ നാനാദിക്കുകളിലേയ്ക്കും ഓടിപ്പോയി. കൊട്ടാരത്തിലെ അന്തപ്പുരങ്ങള്‍ കത്തി ചാരമായി. പ്രഹ്ലാദന്‍ മാത്രം ഭയമേതുമില്ലാതെ അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. അദ്ദേഹം മുറിവേറ്റവര്‍ക്ക് സാന്ത്വനമേകി. ഭീകരമായ നാശത്തിന്റെ അളവുകണ്ട് പ്രഹ്ലാദനും കൂട്ടരും സ്തബ്ധരായി നിന്നു. പ്രഹ്ലാദന്‍ പറഞ്ഞു: ഇപ്പോള്‍ നമ്മെ സഹായിക്കാന്‍ ആരുണ്ട്? അസുരവംശത്തിന്റെ വേര് തന്നെ ഭഗവാന്‍ഹരി കടപുഴക്കിയിരിക്കുന്നു. നമ്മുടെ ശത്രുക്കള്‍ സേനയെ അപ്പാടേ കീഴടക്കി. എന്റെ അച്ഛന്റെ പാദം തൊട്ടു നമസ്കരിക്കാറുള്ള ദേവന്മാര്‍ നമ്മുടെ വസതികള്‍പോലും കീഴടക്കിയിരിക്കുന്നു. നമ്മുടെ ബന്ധുക്കളുടെ പ്രാമുഖ്യമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ തൊഴിലില്ലാതെ, ഉത്സാഹം നശിച്ച് അനാഥരായിരിക്കുന്നു. ഒരിക്കല്‍ അതീവ ബാലവാന്മാരായിരുന്ന അസുരന്മാരിപ്പോള്‍ തുലോം അവശരും ഭയചകിതരുമായിരിക്കുന്നു. നിയതിയുടെ ലീല അതിവിചിത്രം തന്നെ! “ഭീരുവായ ഒരു മാന്‍പേട പരിചയമില്ലാത്ത ഒരു ഗ്രാമത്തിലെത്തിയാല്‍പ്പിന്നെ ഒരില നിലത്തുവീണാല്‍പ്പോലും ഭയന്ന് വിറയ്ക്കും. അതുപോലെ ഒരുകാലത്ത് വീരയോദ്ധാക്കളായിരുന്ന ഈ അസുരന്മാര്‍ എന്ത് കണ്ടാലും പരിഭ്രമിക്കുന്നു.” നമ്മുടേതായിരുന്ന കല്‍പ്പവൃക്ഷം ദേവന്മാര്‍ കൊണ്ടു പോയി. പണ്ട് അസുരന്മാര്‍ ദേവസുന്ദരിമാരുടെ മുഖം കൊതിയോടെ നോക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ദേവന്മാര്‍ അസുരസുന്ദരിമാരെ നോട്ടമിട്ടിരിക്കുന്നു. അസുരന്മാരുടെ അന്തപ്പുരങ്ങളില്‍ സുഖമായിക്കഴിഞ്ഞിരുന്ന അപ്സരസ്സുകള്‍ കാട്ടിലേയ്ക്കോ മഹാമേരുവിന്റെ മുകളിലേയ്ക്കോ ഓടിപ്പോയി പക്ഷികളെപ്പോലെ ആകാശത്തിനു കീഴില്‍ കഴിയുന്നു. എന്റെ അമ്മമാര്‍ ദു:ഖമൂര്‍ത്തികളായിത്തീര്‍ന്നിരിക്കുന്നു. എന്റെ അച്ഛനെ വീശിയിരുന്ന വിശറിയിപ്പോള്‍ ഇന്ദ്രനെയാണ് സേവിക്കുന്നത്. ഭഗവാന്‍ വിഷ്ണുവിന്റെ ‘കൃപയാല്‍ ’ അനിതരസാധാരണവും വിവരണാതീതവുമായ കെടുതികളാണ് നാം ഇപ്പോളനുഭവിക്കുന്നത്. ആലോചിക്കുന്തോറും ഈ ദുരവസ്ഥയില്‍ നിന്ന് കരകേറാന്‍ മാര്‍ഗ്ഗമോ പ്രത്യാശയ്ക്കുള്ള വഴികളോ ഞാന്‍ കാണുന്നില്ല.
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
കുറേ ദിവസം ആയിട്ട് നമ്മോട് ഒരുപാട് കൂട്ടുകാർ ചോദിക്കുന്ന ഒരു കാര്യമാണ് താടി മീശ നല്ലപോലെ വളരാനുള്ള ഒരു മാർഗ്ഗം പരിചയപ്പെടുത്തി തരുമോ എന്നുള്ളത്. അപ്പോൾ ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് താടിയും മീശയും വളർത്താൻ സാധിക്കുന്ന ഒരു അടിപൊളി രമേഡിയാണ്. എങ്ങനെ വീട്ടിൽ തയ്യാറാക്കി, അത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളതാണ് പറയുന്നത്. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അതുപോലെതന്നെ എത്രനാൾ ഉപയോഗിക്കണമെന്നും എല്ലാം നമുക്ക് നോക്കാം. അപ്പോൾ ഇത് മൂന്ന് സ്റ്റെപ്പുകളിൽ ആയിട്ടാണ് ചെയ്യേണ്ടത്. എല്ലാം കൃത്യമായ രീതിയിൽ ചെയ്താൽ മാത്രമേ ശരിയായി റിസൾട്ട് കിട്ടുകയുള്ളൂ. അതുകൊണ്ട് വീഡിയോ കൃത്യമായി വ്യക്തമായി മുഴുവനായി കാണുക. അപ്പോൾ അതിൽ ആദ്യത്തെ സ്റ്റെപ്പാണ് സ്ക്രബ് എന്നു പറയുന്നത്. സ്ക്രബ് തയ്യാറാക്കുക. സ്ക്രബ് തയ്യാറാക്കാനായി ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ പഞ്ചസാര എടുക്കുക. ഒന്നില്ലെങ്കിൽ പഞ്ചസാര പൊടിച്ചെടുക്കുക. അല്ലെങ്കിൽ പൊടി ആയിട്ടുള്ള പഞ്ചസാര കിട്ടും. അത് എടുക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ആവണക്കെണ്ണ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നമ്മുടെ സ്ക്രബ് റെഡിയായിട്ടുണ്ട്. ഇനി നിങ്ങൾ നിങ്ങളുടെ മുഖം വെള്ളം കൊണ്ട് കഴുകിയതിനുശേഷം ഇത് എടുത്ത് പതിയെ മുഖത്ത് തേച്ച് സർക്കുലർ മോഷനിൽ മസാജ് ചെയ്യുക. ഇങ്ങനെ നമ്മൾ സ്ക്രബ് ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള ഡെഡ് സ്കിൻ ഇളകി പോവുകയും മുഖത്ത് നല്ല ബ്ലഡ് സർക്കുലേഷൻ ഉണ്ടാവുകയും ചെയ്യും. ഒരു 5 മിനിട്ട് ഇത് ഇങ്ങനെ തന്നെ വെക്കുന്നതിനായി അനുവദിച്ചതിനു ശേഷം ഒരു ടിഷ്യൂപേപ്പർ അല്ലെങ്കിൽ തുണി ഉപയോഗിച്ച് മുഖം പതുക്കെ തുടച്ച് കളയുക. ഇനി രണ്ടാമത്തെ സ്റ്റെപ്പ് ചെയ്യാം. ഇതിനായി ഒരു ബൗളിൽ കുറച്ച് ചൂടുവെള്ളം എടുക്കുക. ഈ വെള്ളത്തിൽ ഒരു ടവ്വൽ മുക്കി ഇങ്ങനെ സ്റീം ചെയ്തെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ കാസര്‍ഗോഡ് താലൂക്ക്, വടക്കെ മലബാറിലെ കണ്ണൂര്‍, തലശ്ശേരി, വടകര, നാദാപുരം, കുറ്റിയാടി, കുറുമ്പ്രനാട് താലൂക്ക്(കോഴിക്കോട് ജില്ല), പരപ്പനങ്ങാടി, പറവണ്ണ, കൂട്ടായി, തിരുവിതാംകൂറിലെ ചിറയംകീഴ് താലൂക്ക്, പറവൂര്‍, ഇടവ, ഒടേറ്റില്‍ തുടങ്ങിയ പ്രദേശങ്ങളിലും പരിസരങ്ങളിലും ഭാഗീകമായും പൂര്‍ണമായും മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു മരുമക്കത്തായം(മാതൃദായക്രമം). തെക്കന്‍ കര്‍ണാടകത്തിലെ അളിയ സന്താന രീതികളോട് പൂര്‍ണമായും സാദൃശ്യമുണ്ടായിരുന്ന ഈ സമ്പ്രദായം കേരളത്തിലെ മുസ്‌ലിംകളില്‍ തീരദേശ നിവാസികളായിരുന്നു കൂടുതല്‍ ആചരിച്ചു വന്നിരുന്നത്. ലോക മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ആദ്യകാലംമുതല്‍ മക്കത്തായ സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. മരുമക്കത്തായം സ്വീകരിച്ചിരുന്ന മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ഇതിനകം ആ സമ്പ്രദായം വെടിഞ്ഞു. ലക്ഷദ്വീപ് നിവാസികളും ഇന്തോനേഷ്യയിലെ മെനന്‍കവാബു സമൂഹവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചില ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇപ്പോഴും ഈ സമ്പ്രദായം തുടര്‍ന്നുവരുന്നത്. മലബാറിലെ ചില പ്രദേശങ്ങളില്‍ ഇതിന്റെ ഭാഗമായി വധുഗൃഹത്തില്‍ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മക്കളും പേരക്കുട്ടികളും അവരുടെയെല്ലാം ഭര്‍ത്തക്കന്മാരുള്‍പ്പെടെ തലമുറകളായി നൂറിലധികം അംഗങ്ങള്‍ വസിക്കുന്ന നാമമാത്ര തറവാടുകളും മലബാറിലുണ്ട്. പല പ്രദേശങ്ങളിലും പൂര്‍വിക തറവാടുകള്‍ പൊളിച്ച് അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയെങ്കിലും പുതിയാപ്പിള സമ്പ്രദായം തുടരുന്നുണ്ട്. വയസ്സായി മരിച്ചാല്‍പോലും പള്ളിപ്പറമ്പിലെ ഖബറിടം ചൂണ്ടി ഇത് പുതിയാപ്പിളയുടെ ഖബറാണ് എന്ന വിശേഷണമാണ് ഏറെ രസകരം. മരുമക്കത്തായം സ്വീകരിച്ചിരുന്ന പ്രാമാണികരായ പല മുസ്‌ലിം തറവാടുകളും ആദ്യകാലത്ത് സ്ത്രീ താവഴി പോറലേല്‍ക്കാതെ നിലനിര്‍ത്തുന്നതിനു വീടും അനുബന്ധമായി നടന്നുവന്നിരുന്ന സല്‍കര്‍മ ആചാരാനുഷ്ഠാനങ്ങള്‍ക്കു സ്വത്തുക്കളും വഖഫ് ചെയ്തിരുന്നു. കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കാന്‍ ഇത്തരം സ്വത്തുക്കള്‍ കേരളാ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദിമ സമൂഹങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും പിന്തുടര്‍ച്ചയായാണ് പുരാതന കാലംമുതല്‍ കേരളത്തില്‍ ഈ സമ്പ്രദായം നിലവില്‍വരാന്‍ ഹേതുവായത്. തുടര്‍ന്ന് ഗോത്രസമൂഹങ്ങളും മറ്റു ചില വിഭാഗങ്ങളും ഈ ആചാരം തുടര്‍ന്നുപോന്നു. ആര്യബ്രാഹ്മണരും അബ്രാഹ്മണരും തമ്മില്‍ ഹിന്ദുക്കളില്‍ മറ്റെവിടെയും ഇല്ലാത്ത രീതിയില്‍ 'സംബന്ധം' പുലര്‍ത്തിയിരുന്നതുകൊണ്ടാവാം കേരളത്തില്‍ ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ മരുമക്കത്തായം വ്യാപിക്കാന്‍ കാരണം. ജാതീയ വ്യവസ്ഥപോലെ ബ്രാഹ്മണാധിപത്യം മൂലമുണ്ടായ വികല സൃഷ്ടികളില്‍ മരുമക്കത്തായവും ഉള്‍പ്പെടും. മലബാറിലെ ഹിന്ദുക്കളില്‍ 26 വിഭാഗങ്ങള്‍ മരുമക്കത്തായവും അത്രതന്നെ മക്കത്തായവും ആചരിച്ചിരുന്നവരായിരുന്നുവെന്ന് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പറയുന്നു. ഹിന്ദുക്കളില്‍ അംഗസംഖ്യകൊണ്ട് വര്‍ധനവുള്ള ഈഴവ സമുദായം വടക്കേ മലബാറില്‍ വടക്കേ മലബാറില്‍ മരുമക്കത്തായവും തെക്കേ മലബാറിലും തിരുവിതാംകൂറിലും മക്കത്തായവും ആചരിച്ചു. എ.ഡി പത്താം നൂറ്റാണ്ടിന് ശേഷമാണ് കേരളീയ രാജവംശങ്ങളില്‍ ഈ സമ്പ്രദായം ആവിര്‍ഭവിച്ചത്. സാമൂതിരി, ചിറക്കല്‍ രാജാവ് തുടങ്ങിയ സാമന്തജാതിയില്‍പ്പെട്ട ഭരണാധികാരികളെല്ലാം മരുമക്കത്തായികളാണ്. മരുമക്കത്തായ തറവാടുകളിലെ നേതൃ(കാരണവര്‍) സ്ഥാനത്തേക്ക് അവരോധിക്കുന്നത് തല മുതിര്‍ന്ന അമ്മാവനോ ഇല്ലെങ്കില്‍ അനുയോജ്യനായ വ്യക്തിയോ ആയിരിക്കും. ഈ സ്ഥാനത്തിന്റെ പദവിയും പ്രതാപവും നിലനിര്‍ത്താന്‍ തറവാടു സ്വത്തിന്റെ ഒരു ഭാഗംതന്നെ നീക്കിവെക്കും. കുലീന ധനാഢ്യതറവാടുകളില്‍ അംഗസംഖ്യ എത്ര കൂടിയാലും സഹോദരിമാരും സ്ത്രീ സന്താനങ്ങളും ഐക്യത്തോടെ കൂട്ടുകുടുംബമായി മാതൃ ഭവനത്തില്‍ തന്നെ ജീവിച്ചു മരിക്കും. അതിന് അനുയോജ്യമായ രീതിയിലായിരുന്നു തറവാടുകളുടെ നിര്‍മാണം. സമ്പന്നമായ കരകൗശല വേലകളുടെയും മനുഷ്യ വിഭവ ശേഷിയുടെയും സാക്ഷ്യപത്രങ്ങളായ നാലുകെട്ടും എട്ടുകെട്ടും വിശാലമായ അകത്തളവും മുറികളും അടങ്ങിയ ഒറ്റയുമായിരിക്കും മിക്ക തറവാടുകളും. സുഭിക്ഷമായ ദൈനംദിന ജീവിതത്തിനു പുറമെ പൊതുസ്വത്തില്‍ അംഗങ്ങള്‍ക്കെല്ലാം വട്ടച്ചിലവിനുള്ള വകയും ലഭിക്കും. തറവാട് സ്വത്തുക്കള്‍ നിലനില്‍ക്കുന്ന കാലത്തോളം കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും തറവാട്ടില്‍ ഒന്നിച്ചു കഴിയാന്‍ അവസരം ലഭിക്കുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ജനിച്ചുവളരുന്നത് മാതവിനോടൊന്നിച്ച് കൂട്ടുകുടുംബത്തിലാണ്. ഓരോ അംഗത്തിനും പൊതുസ്വത്തില്‍ അവകാശം നിലനില്‍ക്കും. ഒരംഗത്തിനും സ്വന്തമായ സ്വത്തുവിഹിതം അവകാശപ്പെടാന്‍ കീഴ്‌വഴക്കം അനുവധിക്കില്ല. മുഴുവന്‍ അംഗങ്ങളും യോജിച്ചാല്‍ തറവാട് ഭാഗം വെക്കാവുന്നതാണ്. സ്വന്തം അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് സ്വന്തം ജന്മ നല്‍കിയ മക്കള്‍ക്ക് പിന്തുടര്‍ച്ചാവകാശം ലഭിക്കാതെ അന്യന്‍ ജന്മം നല്‍കിയ സഹോദരി പുത്രന്മാര്‍(മരുമക്കള്‍ക്ക്)ക്ക് ആണ് ലഭിക്കുക എന്നതാണ് വിചിത്രം. സാമ്പത്തിക ക്രയ വിക്രയങ്ങളുടെയും ഭരണത്തിന്റെയും മേല്‍നോട്ടം തറവാടു മുറ്റത്തെ രണ്ടാം പുരയായ പത്തായപ്പുരയില്‍ കാരണവര്‍ നിര്‍വഹിക്കും. കാര്യസ്ഥന്മാരും കണക്കെഴുത്തുകാരും സഹായിക്കാന്‍ സന്നദ്ധമായിരിക്കും. നായര്‍ തറവാടുകളില്‍ കാരണവര്‍ക്കും ഭാര്യക്കും പാര്‍ക്കാന്‍ പത്തായപ്പുരയുടെ ഒരു ഭാഗം സുസജ്ജമായിരിക്കും. അമ്മാവന്റെ വിയോഗംവരെ അമ്മായിക്ക് പ്രത്യേക പദവിയും ലഭിക്കും. കൂട്ടുകുടുംബത്തിന്റെ ഭാഗം നടന്നാല്‍ ഒരു തറവാടിന് പകരം വ്യത്യസ്ത തറവാടുകളായി മാറും. ഭാഗിച്ചുണ്ടാകുന്ന ഓരോ വീടിന്റെയും അവകാശം ഭാര്യക്ക് ദാനമായി നല്‍കുകയാണ് പതിവ്. ഭാഗംവെപ്പ് നടത്താത്ത താവഴി സ്വത്തുക്കള്‍ തറവാടു സ്വത്തായി പരിഗണിക്കും. തന്മൂലം ഒരു പുരുഷായുസ്സ് മുഴുവന്‍ സമ്പാദിക്കുന്ന സ്വത്തുക്കള്‍ പലപ്പോഴും ഉടമസ്ഥന്റെ കാലശേഷം സ്വന്തം മക്കള്‍ക്ക് പോലും ലഭിക്കാറില്ല. മറിച്ച് മരുമക്കള്‍ക്ക് ലഭിക്കും. കല്യാണം കഴിഞ്ഞാല്‍ പുരുഷന്മാര്‍ വധുവിന്റെ വീട്ടിലാണ് താമസം. ഇവര്‍ക്ക് തറവാടിന്റെ കാര്യനിര്‍വഹണത്തില്‍ പ്രത്യേകമായ റോളുകള്‍ ലഭിക്കാറില്ല. അച്ചിവീട്ടില്‍ ഉണ്ടുകഴിയുന്നവര്‍ എന്നാണ് തെക്കന്‍ കേരളത്തില്‍ ഇത്തരക്കാരെ വിശേഷിപ്പിക്കാറ്. ഹൈന്ദവരില്‍ പ്രബല വിഭാഗമായ നായര്‍ സമുദായം. ഒരു കാലത്ത് കേരളത്തിന്റെ ക്രമ സമാധാന പരിപാലനത്തിലും ഭരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. വൃത്തിയിലും ഭംഗിയിലും നിഷ്‌കര്‍ഷത പാലിച്ചിരുന്ന ഈ സമുദായത്തില്‍ പത്തൊമ്പത് അവാന്തര വിഭാഗങ്ങളുണ്ടായിരുന്നു. പാലക്കാട്ടെ മന്നാടിയന്മാര്‍ ഒഴിച്ച് അവശേഷിക്കുന്നവര്‍ മരുമക്കത്തായ ദായക്രമമാണ് സ്വീകരിച്ചിരുന്നത്. നായര്‍ സ്ത്രീകള്‍ക്ക് രണ്ടോ അതിലധികമോ ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. ഓരോ ഭര്‍ത്താക്കന്മാരെയും ഓരോ രാത്രി സ്വീകരിക്കുന്നു. മുന്‍ഗണന ഉയര്‍ന്ന ജാതിക്കാര്‍ക്കാണ്. ഇവരുമായുള്ള സംബന്ധം അഭിമാനമായി കരുതി. ഓരോരുത്തരും വരുന്ന ദിവസം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അന്യോന്യം കലഹമോ വിരോധമോ ഉണ്ടാകാറില്ല. ഗര്‍ഭവതിയായാല്‍ ആരാണ് പിതാവെന്ന് സ്ത്രീ തീരുമാനിക്കും. അച്ഛനെന്ന് നിര്‍ണയിക്കപ്പെട്ട പുരുഷന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും. എന്നാല്‍ അച്ഛന്റെ സ്വത്തില്‍ കുട്ടിക്ക് അവകാശം ലഭിക്കുകയില്ല. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നായന്മാരുടെ ഇടയില്‍ നടക്കുന്ന ആചാരമാണ് താലികെട്ടുകല്യാണം. അങ്ങനെ ചെയ്യാതിരിക്കുന്നത് കുടുംബത്തിന് പോരായ്മയായി ഗണിച്ചിരുന്നു. ഉന്നത കുലജാതനായ ഒരു വ്യക്തിയെ ഇതിനായി ക്ഷണിക്കും. ഒരു പുരുഷന് പല ബാലികമാരുടെയും കഴുത്തില്‍ താലികെട്ടും. താലികെട്ടിന്‌ശേഷം ബാലികയെ ഭാര്യയാക്കണമെന്നില്ല. ബാലികക്ക് വൈവാഹിക പ്രായമെത്തിയാല്‍ തനിക്ക് ഇഷ്ടമുള്ള പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കാം. ആദ്യകാലങ്ങളില്‍ 'സംബന്ധ'ത്തിന് മാന്യതയും നിയമസാധുതയും ലഭിച്ചിരുന്നില്ല. ക്രമാനുഗതമായി ഇതര വൈവാഹിക ബന്ധംപോലെ നിയമ വിധേയമാക്കി. ഇതിന്റെ കരടു നിയമം തയാറാക്കിയത് 1884-കളിലാണ്. രാജ സര്‍ ടി. മാധവറാവു അധ്യക്ഷനും ഡബ്ല്യു ലാഗന്‍, വിഗ്രാം, പി. കരുണാകരമേനോന്‍, സി. ശങ്കരന്‍നായര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റിയായിരുന്നു നിയമം തയാറാക്കിയത്. പുലയന്മാരും മണ്ണാന്മാരും പലപ്പോഴും നായര്‍സ്ത്രീകള്‍ക്ക് ഭീഷണിയാകാറുണ്ട്. ഇവര്‍ ഒളിഞ്ഞിരുന്ന് കല്ലോ വടിയോ നായര്‍ സ്ത്രീകളുടെ ദേഹത്തേക്കെറിയുകയോ ഓടിവന്ന് സ്പര്‍ശിക്കുകയോ ചെയ്താല്‍ ഐത്തമായി. തുടര്‍ന്ന് പ്രസ്തുത സംഭവത്തിന് കാരണക്കാരനായ പുരുഷന്റെ കൂടെ അവന്റെ കൂരയില്‍ അവശേഷിക്കുന്ന കാലം കഴിയണം. ഓരോ വര്‍ഷത്തിലും നിശ്ചിത മാസങ്ങളില്‍ ഇതാവര്‍ത്തിക്കാറുണ്ട്. അതുകൊണ്ടാവാം പുലയപ്പേടിയെന്നും മണ്ണാപ്പേടിയെന്നും ഇതിനെ വിളിക്കുന്നത്. കീഴ് ജാതിക്കാരുമായി അവിഹിത വേഴ്ച നടത്തിയ സ്ത്രീയെ സമുദായം ഭ്രഷ്ട് കല്‍പിക്കുകയും ചിലപ്പോള്‍ വധിക്കുകപോലും ചെയ്യും. പ്രാചീന അറേബ്യന്‍ സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകള്‍, തങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന അന്യപുരുഷന്മാരെ സ്വീകരിക്കല്‍ പതിവായിരുന്നു. 'സംബന്ധം' പോലുള്ള ഇത്തരം ബന്ധങ്ങളെ 'മുഅ്ത്ത' വിവാഹം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ രീതി അനുസരിച്ച് ഒരു നിശ്ചിത കാലത്തേക്ക് പുരുഷന്‍ സ്ത്രീയുടെ വീട്ടില്‍ താമസിക്കുകയും പ്രതിഫലമായി കീഴ്‌വഴക്കമനുസരിച്ചുള്ള ഒരു നിശ്ചിത സംഖ്യ മഹര്‍(പെണ്‍പണം) സ്ത്രീക്കു നല്‍കുകയും ചെയ്തിരുന്നു. ഇത്തരം ബന്ധങ്ങള്‍ക്ക് പുരുഷനെ തെരഞ്ഞെടുത്ത് തന്റെ വീട്ടില്‍ അയാളെ സ്വീകരിക്കാനും വേണ്ടെന്നു തോന്നുമ്പോള്‍ ഉപേക്ഷിക്കാനും സ്ത്രീക്ക് അവകാശമുണ്ടായിരുന്നു. അറബികള്‍ വ്യാപാരാര്‍ഥം ചെല്ലുന്ന ഇടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നടന്നിരുന്നു. ഈ രീതിയിലുള്ള വിവാഹങ്ങളെ അക്കാലത്തെ ഭരണകൂടം നിരുത്സാഹപ്പെടുത്തിയിരുന്നില്ല. ഇതിനനുയോജ്യമായ രീതിയിലായിരുന്നു അക്കാലത്തെ സാമൂഹിക ഘടന. അറേബ്യയിലെ ചില വിഭാഗങ്ങളില്‍ നായര്‍ സമുദായത്തില്‍ നിലനിന്നിരുന്നതുപോലെയുള്ള മരുമക്കത്തായ കുടുംബ വ്യവസ്ഥിതിയും തുടര്‍ന്നിരുന്നു. ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ മലബാറിലേക്ക് കച്ചവടാവശ്യാര്‍ഥം പായക്കപ്പലില്‍ യാത്ര തിരിക്കുകയും ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സ്വദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്യുന്ന അറബികള്‍ സ്വന്തം നാട്ടില്‍ എത്തുക പിന്നെയും ആഴ്ചകള്‍ കഴിഞ്ഞാണ്. കരയിലും കടലിലുമായി അഞ്ചെട്ടുമാസം ഭാര്യാ ഭര്‍തൃബന്ധമില്ലാതെ കഴിയേണ്ടിവരുന്ന അവര്‍ക്ക് കരക്കണയുന്ന തീരങ്ങളില്‍ അവിടത്തുകാരായ സ്ത്രീകളുമായി വൈവാഹിക ബന്ധം മനുഷ്യസഹജമാണ്. ഇന്നത്തെപ്പോലെ വൈവാഹിക ബന്ധങ്ങള്‍ അക്കാലത്ത് വേണ്ടത്ര നിഷ്‌കര്‍ഷത പാലിച്ചിരുന്നില്ല. മലബാറിലെ പ്രധാന തുറമുഖങ്ങളിലെല്ലാം ഈ ബന്ധങ്ങളിലുണ്ടായ സന്താനങ്ങള്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടു. സാമൂതിരി ഭരണത്തിന്റെ ഉദയത്തോടെ മലബാറിലെ തീരപ്രദേശങ്ങളും അറേബ്യന്‍ നാടുകളും തമ്മില്‍ വ്യാപാര ബന്ധം സുദൃഡമായതിനെ തുടര്‍ന്ന് പതിനാലാം നൂറ്റാണ്ടോടെയാണ് കാസര്‍ഗോഡ്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളിലെ മുസ്‌ലിംകളില്‍ മരുമക്കത്തായ സമ്പ്രദായം വ്യാപിച്ചത്. മറ്റു മുസ്‌ലിംകളില്‍നിന്ന് വ്യത്യസ്തമായി കുടുംബ ഘടനയിലും ക്രയവിക്രയങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാമൂലുകളിലും ഇവര്‍ പല സവിശേഷതകള്‍ വെച്ചുപുലര്‍ത്തി. ഈ കാലഘട്ടത്തില്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ പറങ്കികള്‍ക്കെതിരെ നടന്ന ഒരു നൂറ്റാണ്ട് (1498-1598) യുദ്ധത്തില്‍ മുസ്‌ലിം സൈന്യവും നായര്‍ സൈന്യവും ഒന്നിച്ചാണ് പ്രതിരോധനിര തീര്‍ത്തത്. ഇക്കാലത്ത് ഇരു സമുദായങ്ങളും നിലനിര്‍ത്തിയ ബന്ധം ഇതര കാലഘട്ടങ്ങളെക്കാള്‍ സുദൃഡവും സുശക്തവുമായിരുന്നു. ഇത് ഒരു പരിധിവരെ ഇരു വിഭാഗങ്ങളുടെയും ആചാരങ്ങള്‍ പരസ്പരം വ്യാപിക്കാന്‍ ഹേതുവായിരിക്കാം. സാമൂതിരിയുടെ നേതൃത്വത്തില്‍ 1571ല്‍ ചാലിയത്ത് വച്ച നടന്ന യുദ്ധത്തില്‍ പറങ്കികളെ തറപറ്റിച്ചത് ഈ കൂട്ടായ്മയുടെ വിജയമാണ്. കോഴിക്കോടും പൊന്നാനിയിലും മറ്റു ചില പ്രദേശങ്ങളിലും മുസ്‌ലിംകളില്‍ ഈ സമ്പ്രദായം ഭാഗികമായേ നിലനിന്നിരുന്നുള്ളൂ. ഭാര്യവീട്ടില്‍ അന്തിയുറങ്ങല്‍, സന്താനങ്ങള്‍ക്ക് പിതാവിന്റെ തറവാട് പേരിന് പകരം മാതാവിന്റെ തറവാട് പേര്‍ ചേര്‍ക്കല്‍, വിവാഹ വേളകള്‍, റംസാന്‍ നോമ്പ് മാമൂലുകള്‍, വിശേഷാല്‍ ദിന ആചാരങ്ങള്‍ തുടങ്ങിയവകളില്‍ മരുമക്കത്തായ രീതിയാണ് തുടര്‍ന്നുവന്നത്. സ്വത്തിന്റെ ദായക്രമം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് തന്നെയായിരുന്നു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വൈജ്ഞാനിക പരിപോഷണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നത് സ്ത്രീ മേധാവിത്തമാണ്. അപാകതകള്‍ ഉണ്ടെങ്കിലും കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ സുരക്ഷിതത്വവും സ്‌നേഹ സമ്പന്നമായ അന്തരീക്ഷം സംരക്ഷിക്കുന്ന രീതിയിലുമായിരുന്നു പല മരുമക്കത്തായ തറവാടുകളും നിലകൊണ്ടിരുന്നത്. പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ജീവിതാന്ത്യംവരെ അവളുടെ വാസസ്ഥലം തറവാടുതന്നെ. ആണ്‍കുട്ടിയാണെങ്കില്‍ ജന്മ ഗൃഹത്തില്‍ കാര്യമായ അവകാശം ഉണ്ടായിക്കൊള്ളണമെന്നില്ല. വിവാഹത്തിന്റെ ആദ്യ കാലങ്ങളില്‍ ഭാര്യ വീട്ടിലെ സന്ദര്‍ശകനും രാവിലെ പ്രഭാത ഭക്ഷണത്തോടെ ഭാര്യവീട്ടില്‍നിന്ന് വിടപറയുന്ന പുരുഷന്‍ രാത്രി അവിടെ കൂടണയും. ക്രമാനുഗതമായി ആ കുടുംബത്തിലെ അംഗമായിത്തീരും. കേരളത്തിലെ ഒരേ ഒരു മുസ്‌ലിം രാജവംശമായ കണ്ണൂരിലെ അറക്കല്‍ സ്വരൂപം, തലശ്ശേരിയിലെ കേയിവംശം, കോഴിക്കോട്ടെ കോയമാര്‍, പൊന്നാനിയിലെ മഖ്ദൂം തറവാട് തുടങ്ങി കേരളത്തിലെ പല പ്രാമാണിക മുസ്‌ലിം കുടുംബങ്ങളില്‍പോലും ഈ രീതി ആചരിച്ചുപോന്നു. പല പട്ടണങ്ങളിലെയും മരുമക്കത്തായ സമ്പ്രദായത്തിന് ആ പ്രദേശങ്ങളോളം തന്നെ പഴക്കമുണ്ട്. ഒരു കാലത്ത് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകള്‍ക്ക് ആത്മീയ വൈജ്ഞാനിക നേതൃത്വം നല്‍കിയിരുന്ന പൊന്നാനിയിലെ മഖ്ദൂം സ്ഥാനാരോഹണവും ഈ രീതിയനുസരിച്ചാണ് ഇപ്പോഴും നടന്നുവരുന്നത്. മഖ്ദൂം പരമ്പരയില്‍ മൂന്നാം സ്ഥാനിയും വിശ്വപ്രശസ്ത പണ്ഡിതശ്രേഷ്ഠനുമായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ അധിക സമയവും വിജ്ഞാന പ്രസരണത്തിലും ഇസ്‌ലാമിക പ്രബോധനത്തിലും മുഴുകിയിരുന്നതിനാല്‍ മഖ്ദൂം പദവിയോട് നീതിപുലര്‍ത്താന്‍ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. തന്മൂലം തന്റെ സഹോദരി ഫാത്തിമയുടെയും ശൈഖ് ഉസ്മാനുബ്‌നുജമാലുദ്ദീന്‍ മഅ്ബരിയുടെ മകനുമായ ശൈഖ് അബ്ദുറഹ്മാനെ മഖ്ദൂമായി നാമനിര്‍ദേശം ചെയ്തു. അന്നുമുതലാണ് മഖ്ദൂം സ്ഥാനാരോഹണത്തില്‍ മരുമക്കത്തായം നടപ്പിലായത്. ഇപ്പോഴത്തെ മഖ്ദൂം സയ്യിദ് എം.പി മുത്തുകോയതങ്ങള്‍ ഈ പരമ്പരയിലെ നാല്‍പതാം സ്ഥാനിയായി 2007 ഒക്‌ടോബര്‍ 4(ഹി.1428 റംസാന്‍ 20)ന് സ്ഥാനമേറ്റത് ഈ കീഴ്‌വഴക്കം അനുസരിച്ചാണ്. മരുമക്കത്തായികളായ ഹൈന്ദവര്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനുശേഷം പഴയ രീതികള്‍ തുടര്‍ന്നുവന്നെന്നും മരുമക്കത്തായ സമ്പ്രദായം ആചരിച്ചുവന്ന അറബികള്‍ കച്ചവടാവശ്യാര്‍ഥം ഇവിടെ എത്തിയശേഷം വൈവാഹിക ബന്ധത്തില്‍ ജനിച്ച സന്താന പരമ്പര പൂര്‍വാചാരം തുടര്‍ന്നതായിരിക്കാമെന്നും വിവിധ പക്ഷമുണ്ട്. പരപ്പനങ്ങാടി തുടങ്ങിയ ചില പ്രദേശങ്ങളില്‍ ചില പ്രാമാണിക മുസ്‌ലിം കുടുംബങ്ങളില്‍ ഈ സമ്പ്രദായത്തിന് വിധേയമായ പൊതുസ്വത്തുക്കള്‍ ഉണ്ടായിരുന്നു. ചില കുടുംബങ്ങളില്‍ മരുമക്കത്തായവും മക്കത്തായവും താവഴി സ്വത്തുക്കളുമുണ്ടായിരുന്നു. കേരളത്തിലെ ഒരുവിഭാഗം മുസ്‌ലിംകളെ കൂടാതെ ഗുജറാത്തിലെ കച്ചിദേശക്കാരായ മേമന്‍ വിഭാഗത്തില്‍പ്പെട്ട മുസ്‌ലിംകളും തമിഴ്‌നാട്ടിലെ ലബ്ബമാര്‍ പഞ്ചാബിലെ ഒരു വിഭാഗം മുസ്‌ലിംകള്‍ ഈ രീതിതന്നെ പിന്തുടര്‍ന്നു വന്നിരുന്നു. മലബാറില്‍ ചില പ്രദേശങ്ങളില്‍ മരുമക്കത്തായ സമ്പ്രദായം തുടര്‍ന്നവരുന്നുണ്ടെങ്കിലും മുസ്‌ലിം സ്വത്തു വിഭജനം ഇസ്‌ലാമിക ചര്യ അനുസരിച്ചാണ്. മക്കത്തായം മരുമക്കത്തായം ആചരിച്ചിരുന്ന മുസ്‌ലിംകളുടെയെല്ലാം വിവാഹബന്ധങ്ങള്‍ ഇസ്‌ലാമിക ചര്യയനുസരിച്ചായതിനാല്‍ മറ്റൊരു നിയമം വേണ്ടിവന്നില്ല. മറിച്ച് സ്വത്തുദായക്രമങ്ങളില്‍ നിയമ നിര്‍മാണം അനിവാര്യമായി വന്നു. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും നബിചര്യയും ആദ്യകാല പണ്ഡിത ശ്രേഷ്ഠരും അംഗീകാരം നല്‍കാത്ത ഈ ദുരാചാരത്തിനെതിരെ വാമൊഴിയായും വരമൊഴിയായും പല സമുദായപരിഷ്‌കര്‍ത്താക്കളും ശക്തമായി പോരാടിയിട്ടുണ്ട്. പ്രഥമ ഗണനീയന്‍ സയ്യിദ് സനാഉല്ല മക്തി തങ്ങളാണ്. അദ്ദേഹത്തിന്റെ ദൗത്യങ്ങള്‍ക്ക് പ്രോത്സാഹനവും ആനുകൂല്യങ്ങളും നല്‍കിയിരുന്ന അറക്കല്‍ സ്വരൂപത്തിന്റെ എതിര്‍പ്പുപോലും അവഗണിച്ച് ലേഖനങ്ങള്‍ എഴുതിയും പ്രഭാഷണങ്ങള്‍ നടത്തിയും പത്രങ്ങളില്‍ പരസ്യം നല്‍കിയും നിരന്തരമായി തന്റെ ദൗത്യ നിര്‍വഹണത്തില്‍ മുഴുകി. മക്തി തങ്ങളും മുസ്‌ലിം സമുദായ നേതാക്കളില്‍ ഒരു വിഭാഗവും ഈ സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത് കാരണം ക്രമാനുഗതമായി പരിവര്‍ത്തനത്തിന് നാന്ദികുറിച്ചു. മദ്രാസ്, കൊച്ചി, തിരുവിതാംകൂര്‍ നിയമ നിര്‍മാണ സഭകളില്‍ ഈ വിഷയം സജീവ ചര്‍ച്ചകള്‍ വിധേയരായി. തുടര്‍ന്ന് ഇതിനെതിരെ നിയമ നിര്‍മാണങ്ങള്‍ നടന്നു. 1937ല്‍ ശരീഅത്ത് ആക്ട് (മുസ്‌ലിം വ്യക്തിനിയമം) സെന്ററല്‍ അസംബ്ലി പാസാക്കിയതിനെ തുടര്‍ന്ന് മരുമക്കത്തായ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ക്കു പകരം ശരീഅത്ത് നിയമം മുസ്‌ലിംകള്‍ക്ക് ബാധകമായെങ്കിലും കാര്‍ഷിക സ്വത്തുക്കള്‍ക്ക് സംസ്ഥാന അസംബ്ലികൂടി നിയമ നിര്‍മാണം നടത്തേണ്ടിയിരുന്നു. തുടര്‍ന്ന് കെ.എം സീതി സാഹിബ് മദ്രാസ് അസംബ്ലിയില്‍ ശരീഅത്ത് ആക്ട് ഭേദഗതി ബില്‍ അവതരിപ്പിക്കുകയും 1949 മുതല്‍ മലബാര്‍ ഉള്‍പ്പെട്ട അവിഭക്ത മദ്രാസ് സംസ്ഥാനത്തിലാകെ മുസ്‌ലിംകളുടെ കാര്‍ഷിക സ്വത്തുക്കള്‍ക്കുകൂടി ഈ നിയമം ബാധകമാവുകയും ചെയ്തു. മദ്രാസ് കൗണ്‍സിലില്‍ ഖാന്‍ ബഹദൂര്‍ തമ്പി മരക്കാര്‍(നാഗപട്ടണം) ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് മരുമക്കത്തായ മുസ്‌ലിംകളുടെ സ്വാര്‍ജിത സ്വത്തുക്കള്‍ക്ക് ശരീഅത്ത് ആക്ട് ബാധകമാക്കുന്ന 1918ലെ പിന്തുടര്‍ച്ച ആക്ട് നിലവില്‍വന്നിരുന്നു. ഇതേ രീതിയിലുള്ള ബില്ല് കൊച്ചി നിയമസഭയില്‍ സീതി സാഹിബ് അവതരിപ്പിക്കുകയും 1108(1932-33)ലെ മുസ്‌ലിം പിന്തുടര്‍ച്ച ആക്ട് എന്ന പേരില്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. മലബാറില്‍നിന്ന് കൊച്ചിയിലെത്തി സ്ഥിരതാമസമാക്കിയ മരുമക്കത്തായ മുസ്‌ലിം കുടുംബങ്ങള്‍ക്കും പ്രസ്തുത നിയമത്തിന്റെ പ്രയോജനം ലഭിച്ചു. ഇതിന് സമാനമായ ഒരു ബില്ല് മുസ്‌ലിം മരുമക്കത്തായികളെ ഉദ്ദേശിച്ച് തിരുവിതാംകൂര്‍ നിയസഭയില്‍ എച്ച്.ബി മുഹമ്മദ് റാവുത്തര്‍(ആലപ്പുഴ) അവതരിപ്പിക്കുകയും 1108ലെ മുസ്‌ലിം പിന്തുടര്‍ച്ച ആക്ടായിതന്നെ അതും പ്രാബല്യത്തില്‍ വന്നു. കൊച്ചി സംസ്ഥാനത്തില്‍ അധിവസിച്ചിരുന്ന മരുമക്കത്തായം പിന്തുടര്‍ന്നിരുന്ന കച്ച്‌മേമന്‍ വിഭാഗത്തില്‍പ്പെട്ട മുസ്‌ലിംകള്‍ക്ക് ഹിന്ദു നിയമമായിരുന്നു ബാധകമായിരുന്നത്. ഇവര്‍ക്ക് ശരീഅത്ത് ആക്ട് ബാധകമാക്കുന്ന ഒരു ബില്ല് 1932ല്‍ സീതിസാഹിബ് അവതരിപ്പിച്ചതിനെ തുടര്‍ന്ന നിയമം പ്രാബല്യത്തില്‍ വന്നു. മരുമക്കത്തായത്തിനെതിരെ നിയനിര്‍മാണം നടത്തിയ മറ്റൊരു പ്രഗത്ഭ സാമാജികനാണ് കാസര്‍ക്കോട്ടെ ഖാന്‍ ബഹദൂര്‍ മുഹമ്മദ് ശംനാട് സാഹിബ്. 1918ലെ മാപ്പിള പിന്തുടര്‍ച്ച ആക്ട് പാസായതിനുശേഷം അതിനുമുമ്പ് നിലവിലുണ്ടായിരുന്ന മലബാര്‍ വസിയത്ത് ആക്ട് പ്രകാരം മരുമക്കത്തായിയായ ഒരു മുസ്‌ലിംമിന്റെ സ്വത്തുക്കള്‍ മരണപത്രം മുഖേന ഉടസ്ഥന് ഇഷ്ടംപോലെ ഭാഗിക്കാന്‍ അവകാശമുണ്ടെന്നുള്ള ഒരു വാദഗതി വിവിധ കോണുകളില്‍ നിന്നുയര്‍ന്നുവന്നിരുന്നു. ഈ സംശയ ദൂരീകരണത്തിന് ശംനാട് സാഹിബ് മദിരാശി അസംബ്ലിയില്‍ അവതരിപ്പിച്ച മാപ്പിള ബില്ലിനെ തുടര്‍ന്ന് ഒരാളുടെ സ്വത്തില്‍നിന്ന് മൂന്നില്‍ ഒരു ഭാഗം മാത്രമേ വസിയ്യത്ത് പ്രകാരം അനുവദനീയമുള്ളൂ എന്ന 1939ലെ മാപ്പിള മരുമക്കത്തായ ആക്ട്(വസിയത്ത് ആക്ട്) നിലവില്‍ വന്നു. ഈ ആക്ടനുസരിച്ച് മരുമക്കത്തായ അംഗങ്ങളായ ഓരോ മുസ്‌ലിമിനും തന്റെ തറവാട് സ്വത്ത് ഭാഗിച്ചുകിട്ടാന്‍ ആവശ്യപ്പെടാനുള്ള അവകാശവും കോടതി മുഖേന അതിനായുള്ള വ്യവഹാരം നല്‍കാനും അവസരം ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന സ്വത്തിന് പിന്നീട് ശരീഅത്ത് ആക്ടിന്റെ പരിരക്ഷയേ ലഭ്യമാകുകയുള്ളൂ. തുടര്‍ന്ന് മലബാറിലെ ഭൂരിപക്ഷം മരുമക്കത്തായ മുസ്‌ലിം കുടുംബങ്ങളും വ്യവഹാരം മുഖേനയും അല്ലാതെയും ഭാഗം വെച്ചു പിരിഞ്ഞു. അറക്കല്‍ സ്വരൂപത്തിലെ ഇരുപത്തിരണ്ടാം ഭരണാധികാരി ജുനുമാബി ആദിരാജബീവിക്ക് ഹിജ്‌റ 1194(എ.ഡി. 1780)ല്‍ അക്കാലത്തെ ലോക മുസ്‌ലിം നേതൃസ്ഥാനിയായ തുര്‍ക്കിയിലെ ഉസ്മാനിയ ഖലീഫയില്‍നിന്ന് ലഭിച്ച അറബിയിലുള്ള ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ മരുമക്കത്തായം തുടരാന്‍ അനുവാദം ലഭിച്ചിരുന്നു. ഇതിന്റെയും കൂടി പിന്‍ബലത്തിലായിരിക്കാം 1939ലെ മാപ്പിള മരുമക്കത്തായ നിയമനിര്‍മാണത്തില്‍നിന്നും പ്രസ്തുത സ്വരൂപത്തെ ഒഴിവാക്കിയത്. ഈ സ്വരൂപത്തിലെ ഇരുപത്തിമൂന്നാം ഭരണാധികാരി മറിയംബീവി ആദിരാജയുടെ ജാമാതാവും പണ്ഡിതശ്രേഷ്ഠനുമായ മായിന്‍കുട്ടി ഇളയ ഈ സമ്പ്രദായത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. തന്മൂലം അദ്ദേഹത്തിന് സ്വകുടുംബത്തില്‍ നിന്ന്‌പോലും ശക്തമായ എതിര്‍പ്പ് തരണം ചെയ്യേണ്ടിവന്നു. ഈ സ്വരൂപത്തിലെ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും പുരുഷന്മാര്‍ കല്യാണം കഴിക്കുന്ന സ്ത്രീകളും കൊട്ടാരത്തില്‍ തന്നെ താമസിക്കണം. പുതിയാപ്പിളമാരും അംഗങ്ങളും പ്രതിഫലം പറ്റുന്ന യാതൊരു ജോലിയും ചെയ്യാന്‍ പാടില്ല. മാസത്തിലെ ആദ്യ ദിവസം കൊട്ടാരത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുള്ള ജീവിതച്ചെലവ് ഭണ്ഡാരത്തില്‍നിന്ന് കാര്യസ്ഥന്മാര്‍ മുഖേന ലഭിക്കും. ഇതായിരുന്നു കീഴ്‌വഴക്കം. രാജാധികാരം ഇല്ലെങ്കിലും കേരളത്തിലൊരു കാലത്ത് മികച്ചുനിന്ന മുസ്‌ലിം വ്യാപാരികളായിരുന്നു തലശ്ശേരിയിലെ കേയി വംശം. കണ്ണൂരിന്നടുത്ത് ചൊവ്വയിലായിരുന്നു ഈ വംശത്തിന്റെ തുടക്കം. കേയി എന്നാല്‍ കപ്പല്‍ മുതലാളി എന്നര്‍ഥം. ആലിപ്പിക്കേയി, മൂസക്കേയി, മായിന്‍കുട്ടിക്കേയി(എളയ) തുടങ്ങിയവരാണ് പ്രമുഖര്‍. വ്യാപാര ശൃംഖലയുടെ തുടക്കക്കാരന്‍ ആലിപ്പിക്കാക്കയായിരുന്നു. അദ്ദേഹം ചൊവ്വയില്‍ 1750കളില്‍ ആരംഭിച്ച വ്യാപാരം കടല്‍ മാര്‍ഗം ജലഗതാഗതത്തിന് സൗകര്യമുള്ള തലശ്ശേരിയിലേക്ക് പറിച്ചുനട്ടു. ആലിപ്പിക്കയുടെ വിയോഗത്തിനുശേഷം സഹോദരിയുടെ മകന്‍ മൂസക്കേയി ആണ് വ്യാപാരം വളര്‍ത്തി വലുതാക്കിയത്. 1960കളോടെ മരുമക്കത്തായ പിന്തുടര്‍ച്ച മുസ്‌ലിംകളില്‍നിന്ന് ഏതാണ്ട് നാമാവിശേഷമായി തുടങ്ങി. തുടര്‍ന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ രാജ്യത്താകമാനം പ്രാബല്യത്തില്‍ വന്നതോടെ ഈ സമ്പ്രദായത്തിന് അന്ത്യമായി. നായര്‍ സമുദായത്തിലെ ഈ ആചാരം ഹിന്ദു മരുമക്കത്തായ അബോളിഷിങ്ങ് ആക്ട് നിലവില്‍ വന്നതോടെ 1976 ജനുവരി ഒന്നിന് ജനിക്കുന്ന ഓരോ കേരളീയനും ഈ സമ്പ്രദായത്തില്‍നിന്ന് നിയമ ദൃഷ്ടിയില്‍ മോചനം ലഭിച്ചു.
കശ്മീര്‍: ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടുന്ന നാലു കേന്ദ്രങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജന്‍സ് കണ്ടെത്തല്‍. കുപ്രസിദ്ധ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദി ന്റെ കീഴിലുള്ളതാണ് ഈ കേന്ദ്രങ്ങളെന്നാണ് കണ്ടെത്തല്‍. Stories you may like ഷോപ്പിയാനിൽ രണ്ടിടത്ത് ഭീകരരുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു; സംഭവം അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ കശ്മീരിൽ ആയുധം എത്തിക്കാനുള്ള ലഷ്കർ ഭീകരരുടെ നീക്കം സുരക്ഷാ സേന പൊളിച്ചു: വൻ ആയുധ ശേഖരവുമായി രണ്ട് ഭീകരർ അറസ്റ്റിൽ സാംബ സെക്ടറിലെ അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളിലായിട്ടാണ് ഇവയുള്ളത്. അടുത്തിടെ സാംബ സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരെ കയറ്റി വിടുന്നതിനുള്ള നാല് ലോഞ്ച് പാഡുകള്‍ മസ്‌റൂര്‍ ബാഡാ ഭായ്, സുഖ്മല്‍, ചപ്രാല്‍, ലൂണി എന്നിവിടങ്ങളിലായാണ് കണ്ടെത്തിയത്. കത്തുവയിലെ ഹീരാനഗര്‍ സെക്ടറിലുള്ള പഹര്‍പൂര്‍ ബിഎസ്എഫ് ഔട്ട്‌പോസ്റ്റിനോട് ചേര്‍ന്ന് എതിര്‍വശത്തായാണ് ഇവയിലൊരെണ്ണം സ്ഥിതിചെയ്യുന്നതെന്നും മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക വസ്ത്രം ധരിച്ച സായുധരായ ഭീകരരെ പാക്കിസ്ഥാന്റെ അതിര്‍ത്തി ഔട്ട്‌പോസ്റ്റായ നൂറുല്‍ ഇസ്‌ലാമില്‍ വന്‍തോതില്‍ നിയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മസ്‌റൂര്‍ ബാഡാ ഭായിലുള്ള ലോഞ്ച് പാഡില്‍ നിന്നാണ് ഇവരെ എത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ലോഞ്ച് പാഡുകള്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലഷ്‌കറെ ഇ ത്വയിബയാണ് നിര്‍മിച്ചത്. എന്നാല്‍, അടുത്തിടെയായി ലഷ്‌കറെ ഇ ത്വയിബ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ നിയോഗിക്കാത്തതിനാല്‍ ഈ കേന്ദ്രങ്ങള്‍ നിര്‍ജീവമായി കിടക്കുകയായിരുന്നു. ഇവ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു. ഉറി, പഠാന്‍കോട്ട്, ദിനനഗര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് സമാനമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 29ന് നിയന്ത്രണരേഖ കടന്നുചെന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഭീകരസംഘടനകളിലെ കമാന്‍ഡര്‍മാര്‍ പാക്ക് അധീന കശ്മീരില്‍നിന്ന് അവരുടെ തട്ടകം മാറ്റിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജമ്മു പ്രവിശ്യയോട് ചേര്‍ന്ന് രാജ്യാന്തര അതിര്‍ത്തിയിലെ സമീപപ്രദേശങ്ങളാണ് ഇന്ത്യയെ ഉന്നമിടാന്‍ ഇവര്‍ നിലവില്‍ താവളമാക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ ക്യാമറക്കണ്ണുകളില്‍നിന്ന് രക്ഷപ്പെടുകയാണ് ഈ നീക്കത്തിന്റെ ഉദ്ദേശം. Tags: kashmir ShareTweetSendShare Discussion about this post Latest stories from this section ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി മേഘാലയയിൽ വീണ്ടും അക്രമം; മെഴുകുതിരി പ്രതിഷേധത്തിനിടെ ട്രാഫിക് ബൂത്ത് തീവെച്ചു; പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമം; സംഭവം ഷില്ലോങിൽ Next Post പീഡനാരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് പി എന്‍ ജയന്തന്‍ Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
ആന്റിഗ്വ ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിംഗ് പരാജയം. 61 ഓവര്‍ മാത്രം നീണ്ട് നിന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 187 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഇന്ന് ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ട് നിരയില്‍ ജോണി ബൈര്‍സ്റ്റോ(52), മോയിന്‍ അലി(60), ബെന്‍ ഫോക്സ്(35) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ ചെറുത്ത് നില്പിനു ശ്രമിച്ചത്. ആദ്യ സെഷനു ശേഷം മോയിന്‍ അലിയും ബെന്‍ ഫോക്സും ഇംഗ്ലണ്ടിനെ 172/6 എന്ന നിലയില്‍ ചായ വരെ കൊണ്ടെത്തിച്ചു. എന്നാല്‍ മൂന്നാം സെഷന്‍ ആരംഭിച്ച ശേഷം ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 178/6 എന്ന നിലയില്‍ നിന്ന് ടീം 9 റണ്‍സ് എടുക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി. വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍ മൂന്നും വിക്കറ്റ് നേടി. അല്‍സാരി ജോസഫിനു രണ്ട് വിക്കറ്റും നായകന്‍ ജേസണ്‍ ഹോള്‍ഡറിനു ഒരു വിക്കറ്റും ലഭിച്ചു. Categories Cricket Tags Ben Foakes, England, Jonny Bairstow, Kemar Roach, Moeen Ali, Shannon Gabriel, Windies ലിൻഷാ മണ്ണാർക്കാടിന് തുടർച്ചയായ നാലാം ജയം നാലാം മത്സരം സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും സ്പെയിനും most recent FIFA World Cup “ബ്രസീൽ ഡാൻസ് ചെയ്യുന്നത് ആരെയും വേദനിപ്പിക്കാനല്ല, ഇനിയും നിരവധി ഡാൻസുകൾ ഞങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്”
ഇക്കാലത്ത് ഏകാന്തത അനുഭവപ്പെടുന്നത് സ്വാഭാവികമാണ്, സ്വയം മുൻകൈയ്യെടുത്ത് എന്തിലെങ്കിലും വ്യാപൃതമാകുന്നത് അങ്ങനെയുള്ള തോന്നലുകളുടെ തീവ്രത കുറയ്ക്കുന്നതിനു സഹായമായേക്കാം ആരതി കണ്ണൻ Published on : 4 Nov, 2020, 6:36 am ഒരു വ്യക്തിയിൽ വൈകാരിക പ്രഭാവം സൃഷ്ടിക്കത്തക്ക വിധത്തിലുള്ള ഒരു സാധാരണ അനുഭവമാണ് ഏകാന്തത. കോവിഡ് -19 മഹാമാരി അനേകം അടച്ചുപൂട്ടലുകൾ കൊണ്ടുവന്നു, സാമൂഹിക പാരസ്പര്യം കുറച്ചു, നമ്മുടെ ജീവിതങ്ങളിൽ അഭൂതപൂർവ്വകമായ മാറ്റങ്ങളും കൊണ്ടുവന്നു. നിർബന്ധിത ഒറ്റപ്പെടൽ ഏകാന്തതയുടെ അനുഭവങ്ങൾ വർദ്ധിപ്പിച്ചു, ഒരു വ്യക്തിയുടെ ശാരീരികവും വൈകാരികവുമായ സൗഖ്യത്തെ ബാധിക്കുന്നത്ര വരെ എത്തി കാര്യങ്ങൾ. ടൊറന്‍റോ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒമർ ബാസ്സ (Omar Bazza)യോട് വൈറ്റ്‌സ്വാൻ ഫൗണ്ടേഷനിലെ ആരതി കണ്ണൻ സംസാരിച്ചു, വ്യത്യസ്തമായ അവസ്ഥകളിൽ ആളുകൾക്ക് ഏകാന്തത അനുഭവപ്പെടാൻ സാദ്ധ്യതയുള്ളത് എങ്ങനെയാണ്, അതുമായി സമരസപ്പെടുന്നതിന് എന്താണ് ചെയ്യുവാൻ കഴിയുക എന്നിവയെ കുറിച്ചുള്ള നിങ്ങളുടെ ഏതാനും ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു. Q കുടുംബത്തിൽ നിന്ന് അകന്ന് ഞാൻ ഒറ്റയ്ക്കാണ് ഒരു വ്യത്യസ്ത നഗരത്തിൽ ജീവിക്കുന്നത്. ഈ കാലയളവിൽ സ്വയം സാമൂഹികമായി ഒറ്റപ്പെടുത്തുന്നത് അങ്ങേയറ്റം ശ്രമകരമാണ്, കാരണം ഞാൻ ദിവസം മുഴുവനും ഒറ്റയ്ക്കാണ്. ഈ അവസ്ഥയിൽ ഞാൻ എന്‍റെ മാനസികവും വൈകാരികവുമായ ആരോഗ്യം എങ്ങനെയാണ് പരിപാലിക്കേണ്ടത്? A ഈ സമയത്ത് സ്വയം പരിചരണം വളരെ നിർണ്ണായകമാണ്. നമ്മുടെ ജീവിതത്തിൽ ആദ്യമായി, നമുക്ക് ധാരാളം സമയം ലഭിച്ചിരിക്കുന്നു. ഏതു തരത്തിൽ അനുയോജ്യമാകും എന്നു നമ്മൾ കരുതുന്നുവോ ആ തരത്തിൽ, നമുക്ക് സഹായകമാകുന്ന വിധത്തിൽ, അത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത് വീട്ടിലിരുന്നു ചെയ്യാവുന്ന ചില പരിശീലനങ്ങളാകാം, സ്വയം വിശ്രമം നൽകലാവാം, ലേശം ചായയോ ചൂടു ചോക്ലേറ്റോ കുടിക്കുന്നതുമാകാം. നിങ്ങൾക്കു ചെയ്യുവാൻ ഇഷ്ടമുള്ളത് എന്തു തന്നെ ആകട്ടെ, അതു ചെയ്യുന്നതിനുള്ള സമയം ഇതാണ്, പ്രത്യേകിച്ചും എങ്ങോട്ടെങ്കിലും തിരിച്ചു വിടണം എന്നു നിങ്ങൾ ആഗ്രഹിക്കുന്ന ഊർജ്ജം നിങ്ങൾക്കുണ്ടെങ്കിൽ പ്രത്യേകിച്ചും. Q സാമൂഹിക ഏകാന്തത നിമിത്തം, എന്‍റെ ദിവസത്തിൽ താൽപ്പര്യം ഉളവാക്കുന്ന ഒന്നും തന്നെ സംഭവിക്കുന്നില്ല, ഇനി പ്രതീക്ഷയ്ക്കു വകയില്ലാത്തതു പോലെ തോന്നുന്നു. ഈ അവസ്ഥയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ? A ഒറ്റപ്പെടലിന്‍റെ പാർശ്വഫലങ്ങളിൽ ഒന്ന് നമ്മളിൽ വാസമുറപ്പിക്കുന്ന വൈരസ്യമാണ്, നമ്മുടെ ദിവസങ്ങൾ കൊണ്ട് ഒന്നും നമ്മൾ ചെയ്യുന്നില്ല എന്ന് നമുക്കു തോന്നുകയും ചെയ്‌തേക്കാം. ഇതു നമ്മുടെ ഉത്കണ്ഠയും മാനസികാവസ്ഥയും മോശമാക്കുകയും ചെയ്‌തേക്കാം, കാരണം 'നമ്മൾ നമ്മുടെ ചിന്തകളുമായി ഒറ്റപ്പെട്ടു പോയിരിക്കുന്നു.' പുതിയ സിനിമകളും പരിപാടികളും കളികളും കാണാൻ ശ്രമിക്കുന്നതിനു പറ്റിയ സമയമാകാം ഇത്. മറ്റുള്ളവരുമായി നിങ്ങൾക്ക് കളിക്കുവാൻ സാധിക്കുന്ന സാങ്കൽപ്പിക കളികൾ പോലും ഉണ്ട് ഇപ്പോൾ. ഒരു പുതിയ പ്രവർത്തനം, ഓൺലൈൻ ക്ലാസ്സ് അല്ലെങ്കിൽ നിങ്ങൾക്കു താൽപര്യമുള്ള എന്തെങ്കിലും ഒന്ന്, ആയാലും അതു സഹായകമായിരിക്കും. Q സമൂഹം എന്നുള്ള എന്‍റെ ബോധം പോലും നഷ്ടപ്പെട്ടതായി എനിക്കു അനുഭവപ്പെടുന്നു, ഇത് എന്‍റെ സൗഖ്യം സംബന്ധിച്ച് വളരെ പ്രധാനവുമാണ്. ഇതുമായി ഞാൻ സമരസപ്പെടുന്നത് എങ്ങനെയാണ്? A സമൂഹം എന്നുള്ള ബോധം നമ്മുടെ വീട്ടിൽ നിന്നു പുറത്തിറങ്ങാതെ തന്നെ അനുഭവിക്കാൻ കഴിയുന്ന ഒന്നാണ്. സാദ്ധ്യമാണെങ്കിൽ, മഹാമാരിയോടു പോരാടുന്ന ആശുപത്രികൾക്കും മുൻനിരയിൽ നിന്നു പ്രവർത്തിക്കുന്ന സംഘങ്ങൾക്കും നമുക്ക് സംഭാവന നൽകാം. നമുക്ക് സന്ദേശങ്ങൾ അയയ്ക്കാം, വിളിക്കാം, നമ്മുടെ അയൽപക്കക്കാരെല്ലാം സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാം. മറ്റുള്ളവർക്കു ഗുണകരമായി ഭവിച്ചേക്കാം എന്നു നമുക്കു തോന്നുന്ന അറിവുകൾ നൽകി സഹായിക്കുന്നതിനായി നമുക്ക് സോഷ്യൽ മീഡിയയിൽ വ്യാപൃതരാകാം. നമ്മുടെ സമൂഹങ്ങളുമായി വ്യാപൃതരാകുന്നതിനും അന്യഥാ ബോധമില്ലാതെ താൻ ഒരു കൂട്ടായ്മയുടെ ഭാഗമാണ് എന്ന് അംഗീകരിക്കപ്പെടുന്നുണ്ട് എന്ന തോന്നൽ ഉളവാക്കുന്നതിനും നിരവധി വഴികളുണ്ട്. Q മനുഷ്യസമ്പർക്കത്തിന്‍റെ അഭാവം ഞാൻ വല്ലാതെ അനുഭവിക്കുന്നുണ്ട്, എനിക്കു കരയുവാൻ വരെ തോന്നുന്നിടത്തോളം. ഈ തോന്നൽ കടന്നു പോകുമോ? A മനുഷ്യസമ്പർക്കത്തിന്‍റെ അഭാവം അനുഭവപ്പെടുക എന്നത് തീർച്ചയായും സ്വാഭാവികമാണ്. ആത്യന്തികമായി നമ്മൾ എന്തായാലും സാമൂഹിക വർഗ്ഗമാണ്. ഇങ്ങനെയാണ് നമ്മൾ പരിണമിക്കപ്പെട്ടത്. സമൂഹത്തിനു പുറത്ത് നിന്നുകൊണ്ട് ഒറ്റയ്ക്കു പ്രവർത്തിപ്പിക്കുവാനല്ല നമ്മളെ ഉദ്ദേശിച്ചിരിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെടുന്നതും കരയുവാൻ തോന്നുന്നുതും സ്വാഭാവികമാണ്, പ്രത്യേകിച്ചും ക്വാറന്‍റൈൻ കാലത്ത് നമ്മൾ തനിച്ചാണ് ജീവിക്കുന്നതെങ്കിൽ. ഈ തോന്നൽ കടന്നുപോകും, ഇപ്പോഴത്തെ ലോക്ഡൗൺ തീരുന്നതോടെ പ്രത്യേകിച്ചും. പക്ഷേ നമുക്ക് പലതിനും മുൻകൈയ്യ് എടുക്കുവാനും (നമുക്ക് ചെയ്യുവാൻ കഴിയുന്ന എന്തെങ്കിലും ആണ് അതെങ്കിൽ) നമ്മൾ സ്‌നേഹിക്കുന്നവർക്കൊപ്പം നമ്മൾ ആഗ്രഹിക്കുന്നത്ര വ്യാപൃതരാകുന്നതിനും നമുക്കു സാധിക്കും. ഇത് നമ്മുടെ ഏകാന്തതാബോധം ലഘൂകരിക്കുന്നതിനു സഹായിക്കും. Q ഞാൻ എന്നെ സ്വയം ഒരു അന്തർമുഖത്വം ഉള്ള വ്യക്തി ആയിട്ടാണ് പരിഗണിച്ചു വന്നിരുന്നത്, ഈ കാലം എത്ര പ്രയാസം നിറഞ്ഞതാണ് എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത് പ്രതീക്ഷിക്കാവുന്നതാണോ? എനിക്ക് എന്താണ് ചെയ്യുവാൻ കഴിയുക? A അന്തർമുഖരായ വ്യക്തികൾക്കും അതു വളരെ ബുദ്ധിമുട്ടേറിയതു തന്നെ ആയിരിക്കും. തങ്ങളുടെ സാമൂഹിക ബാറ്ററികളിൽ ഊർജ്ജം വീണ്ടും നിറയ്ക്കുന്നതിനും ഊർജ്ജസ്വലത നേടുന്നതിനും തനിച്ചുള്ള സമയം ആവശ്യമുള്ളവരാണ് അന്തർമുഖർ. അതിന്‍റെ അർത്ഥം നമുക്ക് ഒറ്റപ്പെടൽ അഥവാ മാറിനിൽക്കൽആവശ്യമുള്ളവരാണ് എന്നോ പുറത്തു പോകുവാൻ കഴിയുകയില്ല എന്നോ അല്ല. ഇതു കൂടാതെ നമ്മളെ സ്‌നേഹിക്കുന്നവരുടെ വർദ്ധിച്ച ഉത്കണ്ഠയ.ും ഉണ്ട്. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവുമായി സാങ്കൽപ്പികമായി - ഇന്‍റർനെറ്റ് ഉപയോഗിച്ച് - ബന്ധം പുലർത്തുക എന്നതാണ് ഏറ്റവും മെച്ചപ്പെട്ട വഴി. അത് ടെക്‌സ്റ്റുകളോ, ഈമെയിലോ ഫോൺ വിളികളോ എന്തു തന്നെയാകട്ടെ, ബന്ധം പുലർത്തുന്നത് എപ്പോഴും ശുഭകരമാണ്. നമ്മൾ സ്‌നേഹിക്കുന്നവരെ കുറിച്ച് അന്വേഷിക്കുവാനായി, നമുക്ക് ഏറ്റവും സൗകര്യപ്രദം ആയി അനുഭവപ്പെടുന്ന വിനിമയ രീതി തെരഞ്ഞെടുക്കാം എന്നതാണ് ഏറ്റവും നല്ല കാര്യം. Q ഇപ്പോൾ എനിക്ക് എന്താണ് തോന്നുന്നത് എന്നും സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ ലോക്ഡൗൺ ജീവിതങ്ങൾ കാണുന്നതും തമ്മിൽ ബന്ധപ്പെടുത്താൻ സാധിക്കായ്ക അനുഭവപ്പെടുന്നുണ്ട്. അവർ ആവേശമുണർത്തുന്ന അനവധി കാര്യങ്ങൾ ചെയ്യുന്നതായി തോന്നുന്നുമുണ്ട്, എനിക്കാണെങ്കിൽ കഷ്ടിച്ച് ഓരോ ദിവസവും തള്ളി നീക്കാൻ പോലും കഴിയുന്നില്ല. നമ്മൾ എല്ലാവരും സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് അറിയാം, പക്ഷേ ഞാൻ ഒറ്റപ്പെട്ടു പോയതായി എനിക്കു തോന്നുന്നു. A സോഷ്യൽ മീഡിയ വളരെ താൽപ്പര്യം ജനിപ്പിക്കുന്ന ഒന്നു തന്നെയാണ്. മറ്റുള്ളവരിലുള്ള ശുഭാത്മകത മാത്രമേ നമ്മൾ ദർശിക്കുന്നുള്ളു. അവർക്ക് ആവേശകരമായ പത്തു മിനറ്റുകളേ ചിലപ്പോൾ ഉണ്ടായിരുന്നുള്ളു എന്നും വരാം, അത് അവർ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകാം, അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെ താൽപ്പര്യജനകമാണ് എന്ന് ഒരു ബോധം അതു തരുന്നുമുണ്ടാകാം, പക്ഷേ യഥാർത്ഥം അതായിരിക്കണമെന്നില്ല. സോഷ്യൽ മീഡിയ നമ്മുടെ ജീവിതം അല്ല പ്രതിഫലിപ്പിക്കുന്നത്, നമ്മൾ പ്രധാനമായും പോസ്റ്റു ചെയ്യുന്നത് നമ്മളെ ആകർഷകമായി ചിത്രീകരിക്കാവുന്ന കാര്യങ്ങളെ കുറിച്ചാണ്. സോഷ്യൽ മീഡിയ ഉത്തേജകമായി തോന്നുന്നുവെങ്കിൽ, അത് വല്ലപ്പോഴും മാത്രം പരിശോധിക്കുന്നതും പകരം സ്വയം പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതും ഒരു മെച്ചപ്പെട്ട ആശയമായിരിക്കും.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
The Last Watch എന്ന പേരില്‍ ഇറക്കുന്ന എപ്പിസോഡ് ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാനത്തെ എപ്പിസോഡായിട്ടാണ് ഇറക്കുന്നത്. Last Updated: ചൊവ്വ, 28 മെയ് 2019 (17:50 IST) ഗെയിം ഓഫ് ത്രോണ്‍സ് കാണാത്തവര്‍ക്ക് പുതിയൊരു ഓഫറുമായി നിര്‍മ്മാതാക്കളായ HBO. വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ സീസണ്‍ എട്ടോട് കൂടി സീരീസ് അവസാനിച്ചപ്പോള്‍ പുതിയ ഒരു എപ്പിസോഡ് ഇറക്കുകയാണ് HBO. ഡോക്യുമെന്ററി മോഡിലുള്ള ഈ എപ്പിസോഡ് പക്ഷെ സീരീസിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കായാണ് സമര്‍പ്പിച്ചിട്ടുള്ളത്. The Last Watch എന്ന പേരില്‍ ഇറക്കുന്ന എപ്പിസോഡ് ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാനത്തെ എപ്പിസോഡായിട്ടാണ് ഇറക്കുന്നത്. രണ്ട് മണിക്കൂറുള്ള ഈ ഡോക്യുമെന്ററി ഇന്നലെ അമേരിക്കന്‍ സമയം രാത്രി ഒമ്പത് മണിക്കായിരുന്നു സംപ്രേഷണം ചെയ്തത്. ഡോക്യുമെന്ററിയുടെ സംവിധായകനായ ജീനി ഫിന്‍ലെ വ്യത്യസ്തമായ കഥ പറച്ചില്‍ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിന്റെ എഴുത്തുകാരായ ഡേവിഡ് ബെന്യോഫ്, ഡി.ബി വൈസ് എന്നിവരുടെ കാഴ്ചപ്പാട് കേന്ദ്രീകരിച്ച് കൊണ്ടല്ല ഇതെടുത്തിരിക്കുന്നത് എന്നതും പ്രശംസനീയമാണ്. സാധാരണക്കാരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് തൊഴിലാളികള്‍, സെറ്റ് ഡിസൈനര്‍മാര്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവരിലൂടെയാണ് ഗെയിം ഓഫ് ത്രോണ്‍സിന് പിന്നിലുള്ള യഥാര്‍ഥ കഥകള്‍ പറഞ്ഞിരിക്കുന്നത്. ഇതിന് മുമ്പും ഗെയിം ഓഫ് ത്രോണ്‍സിലെ ആളുകളെ പറ്റിയും അവര്‍ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും വീഡിയോകളും നടീ നടന്മാരുടെ അഭിമുഖങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ അവരുടെ തൊഴില്‍ സ്ഥലത്ത് നിന്ന് കൊണ്ട് അവര്‍ അഭിനയിക്കുന്നതും അനുഭവങ്ങള്‍ പങ്കുവെക്കുന്നതും GOT ആരാധകര്‍ക്ക് ആവേശം നല്‍കുന്നുണ്ട്. സീരീസിലെ ആര്യ സ്റ്റാര്‍ക്കായി അഭിനയിച്ച മെയ്‌സി വില്ല്യംസ്, സാന്‍സ സ്റ്റാര്‍ക്കായി അഭിനയിച്ച സോഫി ടര്‍ണര്‍, ബ്രാന്‍ സ്റ്റാര്‍ക്കായി അഭിനയിച്ചഐസക് ഹെംസ്റ്റഡ് റൈറ്റ് എന്നിവരെല്ലാം സീരീസ് തുടങ്ങിയപ്പോള്‍ വളരെ ചെറുപ്പമായിരുന്നു. മെയ്‌സി വില്ല്യംസിന് 14 വയസ്സും സോഫി ടര്‍ണറിന് പതിനഞ്ചും മാത്രമായിരുന്നു പ്രായം. അവസാനത്തെ സീസണ്‍ 2019ല്‍ ഇറക്കുമ്പോള്‍ മെയ്‌സിക്ക് 22, സോഫിക്ക് 23. ഷോ തുടങ്ങുമ്പോള്‍ വെറും പത്ത് വയസ്സായിരുന്ന ഐസക് ഹെംസ്റ്റഡ് റൈറ്റായിരുന്നു അന്ന് ഏറ്റവും ചെറുപ്പം. ഇന്നിപ്പോള്‍ ഐസകും ഇരുപത് കടന്നു. ആദ്യത്തെ ഗെയിം ഓഫ് ത്രോണ്‍സ് സീരീസ് ഇറങ്ങിയത് 2011ലായിരുന്നു. അവസാനത്തേത് 2019ലും. അനുബന്ധ വാര്‍ത്തകള്‍ മാനസിക വൈകല്യമുള്ള 18കാരിയെ 21കാരനായ വാച്ച്മാൻ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി, പെൺകുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല സാംസങ് ഗ്യാലക്സി വാച്ചുകൾ ഇന്ത്യൻ വിപണിയിൽ നൂറുരൂപയുടെ വാച്ചിന്റെ പേരിൽ തർക്കം; പന്ത്രണ്ടുകാരനെ കൂട്ടുകാരൻ കൊലപ്പെടുത്തി ഇവൻ സ്മാർട്ടാണ്: മിജിയ ക്വാർട്ട്സ് വാച്ചുമായി ഷവോമി പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികള്‍ ചേര്‍ന്ന് എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി; പരീക്ഷിച്ചത് മൊബൈലില്‍ കണ്ട അശ്ലീല ദൃശ്യങ്ങള്‍ " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ഡൽഹി: കലിയുടെ പോസ്റ്ററിനെതിരെ സംവിധായിക ലീന മണിമേഘലയ്‌ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കലി എന്ന ചിത്രത്തിന്റെ പോസ്റ്റർ വിവാദമായ പശ്ചാത്തലത്തിലാണ് ലീന മണിമേഘലയ്ക്കെതിരെ പരാതി നൽകിയത്. ലീനയുടെ കലി പോസ്റ്ററിൽ മാ കാളിയുടെ ചിത്രം വിവാദമായി ചിത്രീകരിച്ച സംഭവം ട്വിറ്ററിൽ ട്രെൻഡായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാതിയുമായി ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ പരാതിയുമായി രംഗത്തെത്തിയത്. Stories you may like മംഗലൂരു സ്‌ഫോടനത്തിന് മുൻപ് ശിവമോഗയിൽ ട്രയൽ; ഹിന്ദു പേരിൽ ഒളിവിൽ കഴിയാൻ താടി ഉപേക്ഷിച്ചു; മുഹമ്മദ് ഷാരിഖിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം കാസർഗോട്ടെ സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തി : പതിനാറുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു കലി എന്ന ഡോക്യുമെന്ൻററിയിലാണ് കാളി ദേവിയെ ലീന മോശമായി ചിത്രീകരിച്ചതായി പരാതി ഉയർന്നത്. വായിൽ സിഗരറ്റും കയ്യിൽ എൽജിബിടി പതാകയുമായി ‘കാളി’ വേഷം ധരിച്ച ഒരു സ്ത്രീയെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ട്വിറ്ററിൽ റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ പോസ്റ്ററിനെതിരെ വലിയ വിമർശനം ഉയർന്നു. ഇതേ തുടർന്നാണ് ഡൽഹിയിലെ അഭിഭാഷകൻ വിനീത് ജിൻഡാൽ പോലീസിൽ പരാതി നൽകിയത്. ലീന മണിമേഘല ഹിന്ദു ദൈവത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്‌തുവെന്നും പരാതിയിൽ പറയുന്നു. ഹിന്ദുമതത്തെ അവഹേളിച്ച ലീന മണിമേഘലയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘അറസ്റ്റ്ലീനാമണിമേഘലൈ’ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ഇന്ത്യയിൽ ട്രെൻഡായി. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായിക ലീന മണിമേഘലയ്‌ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. Tags: leena manimeghalapolicecase ShareTweetSendShare Discussion about this post Latest stories from this section എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി വരാഹരൂപം ഗാനം തിരിച്ചുവരുന്നു: കാന്താരാ ടീമിന് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് മേഘാലയയിൽ വീണ്ടും അക്രമം; മെഴുകുതിരി പ്രതിഷേധത്തിനിടെ ട്രാഫിക് ബൂത്ത് തീവെച്ചു; പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമം; സംഭവം ഷില്ലോങിൽ അസം മേഘാലയ അതിർത്തിയിൽ സംഘർഷം, ആറ് മരണം; മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കി Next Post ശബരിമലയിലെ ആചാര ലംഘനത്തിന് പാർട്ടി കൊടുത്ത ഉപഹാരമെന്ന് സമൂഹമാദ്ധ്യമങ്ങൾ : വിളയോടി ശിവൻകുട്ടിയും കനകദുർഗ്ഗയും വിവാഹിതരായി Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
ലക്ഷദ്വീപിലെ അഗത്തിയില്‍ എത്തുന്നത്, അവിടെ ഇഖ്റ ഹോസ്പിറ്റലിന്റെ മാനേജര്‍ ആയ അബ്ദുറഹിമാന്‍ സാഹിബിന്റെ കൂടെയാണ്! അദ്ദേഹം എന്നെ ഇഷ്ടം കൊണ്ട് കൂടെ കൂട്ടി എന്ന് പറയുന്നതാകും കൂടുതല്‍ ശരി,കൂടെ ഹോസ്പിറ്റലിന്റെ കുറച്ച് ഫോട്ടോകള്‍ എടുക്കുകയും വേണം. അങ്ങോട്ടേയ്ക്കുള്ള യാത്ര ഒരു കപ്പലില്‍ ആയിരുന്നു. ആദ്യമായാണ് ഞാന്‍ കപ്പലില്‍ യാത്ര ചെയ്യുന്നത്. അതിന്റെ ആഹ്ലാദവും ഉള്ളില്‍ ഉണ്ടായിരുന്നു. ഒരു ദിവസം വേണം ദ്വീപില്‍ എത്താന്‍. കപ്പലില്‍ മീന്‍ ബിരിയാണി ആണ് പ്രധാന വിഭവം;ലക്ഷദ്വീപിലും അതു തന്നെ ആണ്. മത്സ്യത്തെ പ്രധാനമായും ആശ്രയിക്കുന്ന അവര്‍ക്ക് അതു തന്നെ ആവുമല്ലോ പ്രധാനം. കപ്പലില്‍, ഡോര്‍മെറ്ററിയില്‍ ആയിരുന്നു കിടത്തം. കൂടെ ഇഖ്റ ഹോസ്പിറ്റലിലെ കുറച്ചു പേരും ഉണ്ട്. അവരോടൊക്കെ വേഗം തന്നെ കൂട്ടായി. പലപ്പോഴും കപ്പലിന്റെ മുകള്‍ത്തട്ടില്‍ പോയിരിക്കും.അവിടെ ദ്വീപിലെ കുറെ പേരുണ്ടാകും. അവരില്‍ നിന്നും മുറുക്കാനൊക്കെ വാങ്ങി, രസകരമായി പോകുകയാണ്. ഇടയ്ക്ക് ഫോട്ടോകള്‍ എടുക്കുന്നു. അവരോട് കുശലം പറയുന്നു. അങ്ങിനെ സന്ധ്യയോട് അടുക്കുന്നു. ആ സമയം കപ്പലില്‍ വെച്ചു ഒരാള്‍ കൂട്ടാവുന്നു,മുഹമ്മദ് അസ്ലം. കേരളത്തില്‍ പി.ജി കഴിഞ്ഞ് തിരികെ ലക്ഷദ്വീപിലേക്ക് പോകുന്ന വഴിയാണ്, അസ്‌ലം. വളരെ പെട്ടെന്ന് തന്നെ എന്റെ ഉള്ളില്‍ അസ്ലം പ്രേമപൂര്‍വം കയറി കൂടി. ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു.പലതരം ”ഭ്രാന്തുകള്‍”, അവന്റെ പ്രണയം, കുടുംബം, കടല്‍,തിരമാല, ഫോട്ടോഗ്രാഫി അങ്ങനെ വായില്‍ വന്നതൊക്കെ ഞങ്ങള്‍ക്കിടയില്‍ വിഷയങ്ങളായി. പാതിരാത്രി കഴിയുവോളം ഒന്നിച്ചു കടല്‍ നോക്കിയിരുന്നു. പിന്നീട്, ഏതോ യാമത്തില്‍ ഉറങ്ങി എന്ന് വരുത്തി. ഉറക്കത്തിലും ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നത് പ്രഭാതക്കാഴ്ചകളുടെ ചിന്തകളായിരുന്നു. അതുകൊണ്ടാവാം, പിറ്റേന്ന് പുലരും മുന്‍പു തന്നെ ഉണര്‍ന്നു. എന്നിട്ട്, വേഗം തന്നെ കപ്പലിന്റെ മുകളിലേക്ക് ഓടിക്കയറി! അവിടെ നിന്നു കൊണ്ട്, കടലിന്റെ പുലര്‍കാല വെളിച്ചം കണ്‍കുളിര്‍ക്കെ കണ്ടു. അസ്ലമും കൂട്ടിനുണ്ടായിരുന്നു. അഗത്തി ദ്വീപില്‍ എത്തിയപ്പോള്‍ നേരം വെളുത്തിരുന്നു. ഒരാഴ്ച്ചയാണ് അഗത്തി ദ്വീപില്‍ താമസിച്ചത്, അവിടെയും അസ്‌ലം കൂടെ തന്നെ ഉണ്ടായിരുന്നു. ആ ദിവസങ്ങളില്‍ പലപ്പോഴായി, രാവു പുലരുന്ന സമയങ്ങളില്‍ തുടങ്ങി പല വെളിച്ചങ്ങളും ഞങ്ങള്‍ ഒരുമിച്ചു കണ്ടു;അനുഭവിച്ചു! ലക്ഷദ്വീപിന്റെ സംസ്‌കാരം പല വിധത്തില്‍ സവിശേഷവും വ്യത്യസ്തവുമാണ്. ഭാരതത്തിന്റെ പ്രധാന ഭൂപ്രദേശത്തില്‍ നിന്നും ചിതറിക്കിടക്കുന്ന ദ്വീപുകളുടെ സമൂഹം എന്ന നിലയില്‍ ലക്ഷദ്വീപ് പ്രധാനമായും പല മുഖ്യധാരാ ഇടങ്ങളിലും പ്രതിനിധീകരിക്കപ്പെടുന്നില്ല. ലക്ഷദ്വീപിലെ തദ്ദേശീയ ജനസംഖ്യയില്‍ ഏറിയ പങ്കും മുസ്ലിങ്ങളാണ്. അവര്‍, ഇന്ത്യയിലെ മുഖ്യധാര-മുസ്ലിങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പരമ്പരാഗതമായി സ്ത്രീകള്‍ക്ക് മേല്‍കോയ്മയുള്ള ‘വൈവാഹിക’ വിവാഹ സംസ്‌കാരം (മരുമക്കത്തായം) പിന്തുടരുന്നവരാണ്.ഇതിനാല്‍ ഇവിടെ സ്ത്രീകള്‍ അവരുടേതായ ഇടവും സ്വാതന്ത്യവും അനുഭവിക്കുന്നുണ്ട്. ചില ദ്വീപുകളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പള്ളികള്‍ വരെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നിരുന്നാലും,ആധുനികവല്‍ക്കരണവും പരിഷ്‌കരണപ്രസ്ഥാനങ്ങളും മൂലമുള്ളസാംസ്‌കാരിക സ്വാധീനം ഇതില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ദ്വീപുകളില്‍ കാണാം. ഒട്ടും വേഗത ഇല്ലാത്തതാണ് ദ്വീപിലെ ജനങ്ങളുടെ ജീവിതം; ഒരു കാത്തിരിപ്പിന്റെ സ്വഭാവമുണ്ട് അതില്‍. രാത്രികളിലും സ്ത്രീകളെ കടല്‍ത്തീരത്ത് കാണാം! പണ്ട് തന്റെ പ്രിയതമന്‍ ആഴക്കടലില്‍ പോയി ആഴ്ച്ചകള്‍ കഴിഞ്ഞു തിരിച്ചു വരുന്നതും കാത്തുനിന്നിരുന്ന ഭാവം ഇപ്പൊഴും അവരുടെ മുഖത്ത് ഉള്ളതു പോലെ തോന്നും. മത്സ്യം ലക്ഷദ്വീപുകാരുടെ പ്രധാന ജീവിത മാര്‍ഗം ആണ്. ഭൂരിപക്ഷം പേരും കടല്‍ ജോലി ചെയ്യുന്നരാണ്. കഴിഞ്ഞ വര്‍ഷം കുറച്ച് കുട്ടികള്‍ കടലില്‍ കാണാതായതും ദിവസങ്ങള്‍ കഴിഞ്ഞു അവരെ രക്ഷപ്പെടുത്തിയതും ആയി ഒരുപാട് വാര്‍ത്തകള്‍ ലക്ഷദ്വീപുമായി വായിച്ചറിഞ്ഞതാണ്. ഉണക്കമീന്‍ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നത് ആണ് ഇവിടെ പ്രധാന കച്ചവടം. വര്‍ഷത്തില്‍ ഒരിക്കല്‍ മല്‍സ്യവുമായി ബന്ധപ്പെട്ട് മൂന്നോളം ദിവസം നീളുന്ന ഫെസ്റ്റിവലും നടക്കാറുണ്ട്. ഓരോ വര്‍ഷവും ഓരോ ദ്വീപിലാകും ഫെസ്റ്റിവല്‍ നടക്കുക. എനിക്ക് അതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും അവരുടെ വാക്കുകളില്‍ നിന്നും ആ ഫെസ്റ്റിവല്‍ ദിനങ്ങള്‍ സ്വപ്നം കാണാന്‍ കഴിഞ്ഞു. ചുറ്റുമുള്ള ദ്വീപില്‍ നിന്നെല്ലാം ആളുകള്‍ വന്ന് പല വിഭവങ്ങള്‍ കൊണ്ട് നിറയും കടല്‍ക്കര മുഴുവന്‍. കോറല്‍ ഞങ്ങള്‍ക്ക് പടച്ചവനാണെന്ന് ദ്വീപുവാസികള്‍ പറയും! അവരുടെ ജീവിതത്തേയും,ജീവനെയും സംരക്ഷിച്ചു നിര്‍ത്തുന്ന പടച്ചവന്‍. ഒരാഴ്ച്ച നില്ക്കാന്‍ കഴിഞ്ഞു. എങ്കിലും ഇനിയും തിരിച്ചു വരണം,ദ്വീപുകള്‍ മുഴുവന്‍ യാത്ര ചെയ്ത്, താമസിച്ച്, അവരെ അറിഞ്ഞ്,പകര്‍ത്തി വെക്കണം തുടങ്ങിയ സ്വപ്നങ്ങളും ഉള്ളില്‍ നിറച്ചാണ് അന്ന് കേരളത്തിലേക്ക് മടങ്ങിയത്. ലക്ഷദ്വീപ് ഇപ്പൊഴും ഉള്ളില്‍ തെളിഞ്ഞിരിക്കുന്നുണ്ട്. ദ്വീപും, കടലും, മനുഷ്യരും …. ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Web Team Kochi, First Published Aug 11, 2022, 10:52 PM IST കൊച്ചി: കൊച്ചി ചിലവന്നൂരിൽ കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി കോർപ്പറേഷന് കീഴിലുള്ള ചിലവന്നൂർ റോഡിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. മുന്നറിയിപ്പ് ബോർഡില്ലാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നായിരുന്നു യുവാക്കളുടെ പരാതി. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാർ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാർ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡ് ഒന്നും ഇല്ലാത്തതിനാലാണ് കാർ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാൽ ടാറിംഗ് തൊഴിലാളി എതിർത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാർ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി. Also Read: കൊല്ലത്ത് ജനം നോക്കിനിൽക്കെ യുവതിക്ക് ക്രൂര മർദ്ദനം, കഴുത്തിൽ ഷാൾ മുറുക്കി; ഭർത്താവ് അറസ്റ്റിൽ ഗുരുതരമായി പൊള്ളലേറ്റ വിനോദ് വർ‍ഗീസ്, സഹോദരൻ വിനു, സുഹൃത്ത് ജിജോ എന്നിവരെ നാട്ടുകാർ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ വിനോദ് വർഗീസ് ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റാണ്. അതേസമയം, ടാറിംഗ് തൊഴിലാളിയെ കാർ യാത്രക്കാർ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാർ കമ്പനി പറയുന്നത്. സംഭവത്തിൽ കേസെടുത്ത തേവര പൊലീസ് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. Also Read: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രാദേശിക ഡിഎംകെ നേതാവ് അറസ്റ്റില്‍ Last Updated Aug 11, 2022, 10:53 PM IST Attack Kochi Tar Attack Follow Us: Download App: RELATED STORIES 'നോട്ടീസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും'; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി 'സർക്കാരിനെതിരെ ഭരണഘടനാ പദവി വഹിക്കുന്നവരെ ഉപയോഗിക്കുന്നു'; ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പ് ശ്രമം തടഞ്ഞ് സമരക്കാർ; വീണ്ടും യുദ്ധക്കളമായി വിഴിഞ്ഞം 'വിഴിഞ്ഞത്തെ സംഘർഷം മനഃപൂർവം ഉണ്ടാക്കുന്നത്'; സമരക്കാരുടേത് ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യമെന്ന് ശിവൻകുട്ടി കെ കെ ശൈലജയുടെ കാലത്ത് സുപ്രധാന വ്യവസ്ഥകളൊഴിവാക്കി സ്വകാര്യ മെഡിക്കല്‍ കോളേജിന് ഇസി നല്‍കിയെന്ന് സത്യവാങ്മൂലം LATEST NEWS ഓട്ടിസം ബാധിതയായ മകളുമായി ദുരിതജീവിതം തള്ളി നീക്കി ബധിരയും മൂകയുമായ ഒരമ്മ 'ദൃശ്യം 2' ബോളിവുഡിനെ പിടിച്ചുയര്‍ത്തുന്നു, ആദ്യ ആഴ്‍ചയിലെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത് മുഖ്യമന്ത്രി സ്ഥാനത്തിന് അഭിപ്രായ വോട്ടെടുപ്പ് വേണം, എഐസിസിക്ക് മുന്നിൽ നിർദ്ദേശവുമായി സച്ചിന്‍ പൈലറ്റ് 'നോട്ടീസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും'; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടർ, പൊലീസ് മൊഴിയെടുത്തു
ചൂ​ട് ദി​നം​പ്ര​തി കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​മ്പു​ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ത​ണു​പ്പും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് പ​ല​പ്പോ​ഴും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വി​ഷ​പ്പാ​മ്പു​ക​ളെ എ​ത്തി​ക്കു​ന്ന​ത്. ഡി​സം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് പാ​മ്പു​ക​ളു​ടെ ശ​ല്യം ഏ​റു​ന്ന​ത്. അ​വ​യു​ടെ ഇ​ണ​ചേ​ര​ൽ ന​ട​ക്കു​ന്ന സ​മ​യ​മാ​ണി​ത്. അ​ശാ​സ്ത്രീ​യ​മാ​യി പാ​മ്പി​നെ പി​ടി​ക്കു​ന്ന​തി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​ര​ള ഫോ​റ​സ്റ്റ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2021 ജ​നു​വ​രി​യി​ൽ പാ​മ്പി​നെ ശാ​സ്ത്രീ​യ​മാ​യി പി​ടി​കൂ​ടു​ന്ന​തി​നാ​യി പ​രി​ശീ​ല​നം നേ​ടി​യ ലൈ​സ​ൻ​സ് നേ​ടി​യ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി 'സ​ർ​പ്പ' എ​ന്ന ആ​പ്പ് ആ​വി​ഷ്‌​ക​രി​ച്ച​ത്. പാ​മ്പു​ക​ളെ കൊ​ല്ലാ​തി​രി​ക്കാ​നും അ​തു​വ​ഴി പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യാ​ണ് വ​നം​വ​കു​പ്പ് പു​തി​യ ഉ​ദ്യ​മ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. വ​ന​പാ​ല​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പാ​മ്പു​പി​ടി​ത്ത​ത്തി​ൽ വ​നം​വ​കു​പ്പ് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​ ഇ​ട​ങ്ങ​ളി​ൽ കാ​ണു​ന്ന പാ​മ്പു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തെ​യും കൊ​ല്ലു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ഴു​ള്ള​ത്. പ​ല​യി​നം പാ​മ്പു​ക​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി. സ​ർ​പ്പ ആ​പ്പ് പ്ര​വ​ർ​ത്ത​നം പാ​മ്പി​നെ പി​ടി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രെ​യും ഫോ​ണി​ൽ വി​ളി​ക്കു​ക​യോ പ​രാ​തി പ​റ​യു​ക​യോ വേ​ണ്ട. പാ​മ്പി​നെ ക​ണ്ടെ​ത്തി​യാ​ൽ വി​വ​രം വ​നം​വ​കു​പ്പി​ന്‍റെ ഈ ​ആ​പ്പി​ൽ ന​ൽ​കാം. പാ​മ്പി​ന്‍റെ ഫോ​ട്ടോ​യും ഇ​രി​ക്കു​ന്ന സ്ഥ​ല​വും സം​ബ​ന്ധി​ച്ച വി​വ​രം ആ​പ്പി​ലേ​ക്ക് കൈ​മാ​റാം. സ​ന്ദേ​ശം വ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ചാ​ണ് റെ​സ്‌​ക്യൂ​വ​ർ സ്ഥ​ല​ത്തെ​ത്തു​ക. ജി.​പി.​എ​സ് മു​ഖേ​ന​യാ​ണ് പ്ര​വ​ർ​ത്ത​നം. പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​ത്​ മു​ത​ൽ വി​ട്ട​യ​ക്കു​ന്ന​ത്​ വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​നം ആ​പ്പി​ലൂ​ടെ അ​റി​യാ​ൻ സാ​ധി​ക്കും. സം​സ്ഥാ​ന​മൊ​ട്ടാ​കെ 925 ഓ​ളം റെ​സ്‌​ക്യൂ​വ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് സ​ർ​പ്പ എ​ന്ന ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ആ​ർ​ക്കും പാ​മ്പു​സം​ര​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കാം. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം... ത​ണു​​പ്പ്​ തേ​ടി​വ​രു​ന്ന പാ​മ്പു​ക​ൾ വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ​ത​ന്നെ പ​തു​ങ്ങി​യി​രി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. തേ​ങ്ങാ​തൊ​ണ്ടു​ക​ൾ, വി​റ​ക്, ക​രി​യി​ല​ക​ൾ എ​ന്നി​വ കൂ​ട്ടി​യി​ടാ​തെ പ​രി​സ​രം വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. എ​ലി, ത​വ​ള, അ​ര​ണ​ക​ൾ പോ​ലു​ള്ള ഇ​ര​ക​ളെ തേ​ടി പാ​മ്പു​ക​ൾ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. വീ​ടി​ന​ടു​ത്തു​ള്ള മാ​ള​ങ്ങ​ൾ പോ​ലെ ഒ​ളി​ഞ്ഞി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പൊ​ത്തു​ക​ൾ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക. വെ​ളു​ത്തു​ള്ളി ത​ളി​ച്ചാ​ൽ പാ​മ്പ്​ വ​രി​ല്ല എ​ന്നൊ​രു മി​ഥ്യാ​ധാ​ര​ണ​യു​ണ്ട്. പാ​മ്പു​ക​ൾ​ക്ക്​ ഗ​ന്ധം അ​റി​യു​ന്ന​തി​നു​ള്ള ക​ഴി​വി​ല്ല. മ​ണ്ണെ​ണ്ണ പാ​മ്പി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ളി​ച്ചാ​ൽ അ​തി​ന്‍റെ ശ​രീ​ര​മു​രു​കി ച​ത്തു​പോ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ​പാ​മ്പു​ക​ൾ പ്ര​കോ​പി​ത​രാ​കു​ന്ന​തി​നാ​ലാ​ണ്​ ആ​ക്ര​മ​ണ​സ്വ​ഭാ​വം കാ​ണി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പ്ര​കോ​പി​ത​രാ​കു​ന്ന സ​മ​യ​ത്ത്​ സാ​ധാ​ര​ണ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നെ​ക്കാ​ൾ ഇ​ര​ട്ടി വി​ഷം ഇ​ര​യി​ലേ​ക്ക്​ പ്ര​യോ​ഗി​ക്കു​ന്നു. മ​ര​ണ​സ​മ​യം കൂ​ടു​ത​ൽ നേ​ര​ത്തെ​യാ​കാ​ൻ ഇ​ത്​ കാ​ര​ണ​മാ​കു​ന്നു. അ​തി​നാ​ൽ അ​വ​യി​ൽ​നി​ന്ന്​ അ​ക​ലം പാ​ലി​ക്കു​ക​യും ഉ​ട​ൻ​ത​ന്നെ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്യു​ക. ശാ​സ്ത്രീ​യ​മാ​യ പാ​മ്പ് പി​ടി​ത്തം സ്‌​നേ​ക്ക് ഹു​ക്ക്, ബാ​ഗ്, പൈ​പ്പ്, ഷൂ, ​ഗം​ബൂ​ട്ട്, ഗ്ലൗ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ. ഹു​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടേ​ണ്ട​ത്. റെ​സ്‌​ക്യൂ​വ​ർ പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തി​ന്​ മു​മ്പ്​ കൃ​ത്രി​മ​മാ​യി മാ​ളം ഒ​രു​ക്കും. ഇ​തി​നു​ശേ​ഷം ഹു​ക്ക് ഉ​പ​യോ​ഗി​ച്ച് പാ​മ്പി​നെ മാ​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കും. ഇ​തി​നു​ശേ​ഷം മാ​ള​ത്തി​ൽ​നി​ന്ന്​ ഹു​ക്ക് ഉ​പ​യോ​ഗി​ച്ച് എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പാ​മ്പി​ന്‍റെ മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ പി​ടി​ക്കു​മ്പോ​ൾ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക്​ പ​രു​ക്ക്​ സം​ഭ​വി​ക്കു​ന്ന​തി​നാ​ൽ, പാ​മ്പി​ന്‍റെ വാ​ൽ ഭാ​ഗ​ത്താ​ണ്​ പി​ടി​ക്കേ​ണ്ട​ത്. പാ​മ്പ് പ്ര​കോ​പി​ത​മാ​കാ​തി​രി​ക്കാ​ൻ പാ​മ്പു​മാ​യി നേ​രി​ട്ട് ശ​രീ​ര​വു​മാ​യി അ​ടു​പ്പി​ക്കു​ക​യോ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും പാ​ടി​ല്ല. ആ​ൾ​ക്കൂ​ട്ട​വും ബ​ഹ​ള​വും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
നിരവധി മ്യൂസിക്‌ വീഡിയോകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും ശേഷം ഞാന്‍ സംവിധാനം ചെയ്തു നിര്‍മ്മിച്ച ‘നോവല്‍’ എന്ന സിനിമ റിലീസ്‌ ചെയ്ത ശേഷം എന്റെ പേരില്‍ ഒരു വെബ്സൈറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുറെ സുഹൃത്തുക്കള്‍ എന്നെ സമീപിച്ചിരുന്നു.അതിനു ഞാന്‍ അനുവാദം നല്‍കുകയും അതില്‍ പൊതുവായ കാര്യങ്ങള്‍ക്ക് പുറമേ, എന്‍റെ സൃഷ്ടികളുമായി ബന്ധപ്പെട്ട ചില പ്രത്യേക വിവരങ്ങള്‍ ‘അഭിമുഖമായി’ Heart to Heart എന്ന പേരില്‍ (രണ്ട് ഭാഗങ്ങളായി) പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2008 ല്‍ നോവല്‍ റിലീസ്‌ ചെയ്തതിനു ശേഷം എന്റെ ജീവിതത്തില്‍ സംഭവിച്ച ക്രീയാത്മകമായ പ്രവര്‍ത്തനങ്ങള്‍ അത്തരം ഒരഭിമുഖത്തില്‍ നിന്ന് വ്യത്യസ്തമായി, നേരിട്ട് ഞാനിവിടെ എഴുതുകയാണ്. 01/05/2014 ജീവിതത്തില്‍ തിരിച്ചടി നേരിടുമ്പോഴോക്കെ കൂടുതല്‍ ക്രിയാത്മകമായ പുതുമകള്‍ കണ്ടെത്തുന്നതിലൂടെയും അതിന് സൃഷ്ടിപരമായ ഉണര്‍വ്‌ നല്‍കുന്നതിലൂടെയുമാണ് ഞാനെന്റെ മനസ്സിനെ ശാന്തമാക്കുന്നത്. നോവലിന് ശേഷം ഒരു വലിയ ഇടവേളയിലെ എന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കുത്തഴിഞ്ഞു കിടന്നിരുന്ന ഈസ്റ്റ്‌ കോസ്റ്റ്‌ ഓഡിയോസിന് ഒരു നവജീവന്‍ പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞത്.. ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാത്രം ഒതുക്കപ്പെട്ടു കഴിഞ്ഞിരുന്ന ഓഡിയോ വീഡിയോ സൃഷ്ടികളൊക്കെ ഡിജിറ്റലൈസ് ചെയ്യാനും അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിഞ്ഞതിന് തുടക്കം കുറിച്ചത് ഈ കാലയളവിലാണ്. അങ്ങനെ നോവല്‍ എന്ന സിനിമയുടെ നിര്‍മ്മാണത്തില്‍ നേരിട്ട പരാജയം തന്നെയാണ് മഹത്തായ മറ്റൊരു വിജയത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക്‌ എന്റെ മനസ് പാകപ്പെടുത്തിയെടുത്തതും അതിന് സമയം കണ്ടെത്തിയതും. നിനക്കായ്‌ സീരിസ്‌ എന്ന പേരില്‍ അതുവരെ റിലീസ്‌ ചെയ്യപ്പെട്ടിരുന്നത് ‘നിനക്കായ്‌’, ‘ആദ്യമായ്‌’, ‘ഓര്‍മ്മയ്ക്കായ്’, ‘സ്വന്തം’, ‘ഇനിയെന്നും’ എന്നീ അഞ്ച് ഓഡിയോ ആല്‍ബങ്ങളായിരുന്നു. ഈസ്റ്റ്‌ കോസ്റ്റിന്റെ ഗാനശേഖരത്തില്‍ സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടെ വിവിധയിനങ്ങളില്‍ ആയിരക്കണക്കിന് പാട്ടുകള്‍ ഉണ്ടെങ്കിലും വിരലിലെണ്ണാവുന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ സാമ്പത്തികമായി ഭീമമായ നഷ്ടം വരുത്തിയതാണ്. പക്ഷേ, ആ ഭീമമായ നഷ്ടമൊക്കെ നികത്തി, പിടിച്ചു നില്‍ക്കാനുള്ള അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞത് നിനക്കായ്‌ സീരിസിലെ 5 ആല്‍ബങ്ങളായി റിലീസ്‌ ചെയ്യപ്പെട്ടിട്ടുള്ള അതിലെ ഏതാണ്ട് 50 ഗാനങ്ങളായിരുന്നു. അവിശ്വസനീയമായ മറ്റൊന്ന്, നോവല്‍ എന്ന സിനിമയുടെ പ്രൊഡക്ഷനില്‍ ഉണ്ടായ ഭീമമായ നഷ്ടം അതിലെ ഗാനങ്ങളിലൂടെ, പ്രത്യേകിച്ചും “ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..” എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ മാത്രം നികത്താന്‍ കഴിഞ്ഞുവെന്ന ചരിത്ര സത്യമാണ് ( വിവിധ ആല്‍ബങ്ങളിലെ 6 ഗാനങ്ങള്‍ നോവലില്‍ ഉള്‍പ്പെടുത്തിയിരുന്നു). ഈ സാഹചര്യത്തിലാണ് നിനക്കായ്‌ സീരിസിന്റെ ആറാം ഭാഗമായ ‘എന്നെന്നും’ പിറവിയെടുക്കുമ്പോള്‍ പ്രസക്തമാകുന്നത്. വിജയ്‌ കരുണ്‍ എന്ന നവാഗത സംവിധായകന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘എന്നെന്നും’ മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പരിഭാഷപ്പെടുത്തി (True Translation) റിലീസ്‌ ചെയ്യപ്പെട്ടിരുന്നു ( Hindi-Sada, Tamil- Entretrum, Kannada- Endhendhu, Telugu-Ennadiki). ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, ഉദിത് നാരായണന്‍, ശ്രേയ ഘോഷാല്‍ തുടങ്ങി 30 ല്‍ പരം ദേശീയ ഗായകര്‍ അണിനിരന്ന് അഞ്ച് ഭാഷകളിലായി ഒരാല്‍ബം റിലീസ്‌ ചെയ്തതത് ഒരു പക്ഷേ ആല്‍ബങ്ങളുടെ ചരിത്രത്തിലാദ്യമാകാം. 2009 പകുതിയോടെ ആരംഭിച്ച ആ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് ഒന്നരവര്‍ഷക്കാലം വേണ്ടി വന്നു. 2010 ജനുവരി 4 നു ചെന്നൈ ഗ്രീന്‍പാര്‍ക്ക്‌ ഹോട്ടലില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ വച്ച് 5 ഭാഷയിലുള്ള ആല്‍ബങ്ങളും റിലീസ്‌ ചെയ്യപ്പെട്ടിരുന്നു. സംഗീത ചക്രവര്‍ത്തി എം.എസ് വിശ്വനാഥനെ പൊന്നാട നല്‍കി ആദരിക്കുവാന്‍ കൂടി ഭാഗ്യം ലഭിച്ച ചടങ്ങില്‍ നിരവധി വിശിഷ്ടാതിഥികളെ കൂടാതെ ആല്‍ബത്തില്‍ പാടിയ മിക്ക ഗായകരും പങ്കെടുത്തിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രയും സുജാതയും ഒരു വേദിയില്‍ ഒന്നിച്ചുവെന്ന പ്രത്യേകതയും ആ ചടങ്ങിനുണ്ടായിരുന്നു. അങ്ങനെ പ്രൌഡഗംഭീരമായ സദസില്‍ വച്ച് റിലീസ്‌ ചെയ്യപ്പെട്ട നിനക്കായ്‌ സീരിസിലെ ആറാമത്തെ ആല്‍ബം ‘എന്നെന്നും’ നു അവകാശപ്പെടാന്‍ സവിശേഷതകളേറെ. “എന്നെന്നും” റിലീസ്‌ ചെയ്ത അതെ കാലയളവില്‍ തന്നെ റിലീസ്‌ ചെയ്യപ്പെട്ട മറ്റൊരാല്‍ബമാണ് ഗസല്‍ ഗായകനായ ശ്രീ ഉമ്പായി ഈണം നല്‍കി ആലപിച്ച ‘ഒരിക്കല്‍ നീ പറഞ്ഞു’. ഒ.എന്‍.വി അടക്കം നിരവധി പ്രതിഭാധനരായ കവികളുടെ രചനകളിലൂടെ 2006 മുതല്‍ ഈസ്റ്റ്‌ കോസ്റ്റ്‌ ഉമ്പായിയുടെ ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ 2010 ല്‍ ഞാനെഴുതിയ വരികളും ‘ഒരിക്കല്‍ നീ പറഞ്ഞു’ എന്നതിലൂടെ ഇടംകണ്ടെത്തി. ഈസ്റ്റ്‌ കോസ്റ്റിന്റെ ഗാനശേഖരത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നിരവധി മാപ്പിളപ്പാട്ടുകളുണ്ട്. അവയില്‍ പലതും ദൃശ്യവല്‍ക്കരിച്ചിട്ടുമുണ്ട്. അക്കൂട്ടത്തില്‍ ഏതാണ്ട്‌ 30 ല്‍ പരം മാപ്പിളപ്പാട്ടുകള്‍ (കോല്‍ക്കളി-മൈലാഞ്ചി പാട്ടുകള്‍) വീതം ഉള്‍പ്പെടുത്തി രണ്ട് സമാഹാരങ്ങളായി “ഉടനെ ജുമൈലത്ത്” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട വീഡിയോ സി.ഡികള്‍ വിപണിയില്‍ ഒരുപാട് ചലനങ്ങള്‍ സൃഷ്ടിച്ചവയാണ്. അതിനൊരു മൂന്നാം ഭാഗമെന്ന ആശയത്തില്‍ തുടങ്ങിയ ഒരു പ്രോജക്ട് ആണ് യാതൊരു തയ്യാറെടുപ്പുകളും കൂടാതെ ഞാന്‍ സംവിധാനം ചെയ്തു നിര്‍മ്മിച്ച എന്റെ രണ്ടാമത്തെ സിനിമയായ ‘മൊഹബത്ത്’. കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കാതെ തെരഞ്ഞെടുത്ത ഒരു കഥയില്‍ രൂപം കൊണ്ട അപൂര്‍ണ്ണമായൊരു സ്ക്രിപ്റ്റുമായി വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട സിനിമയെന്ന മാധ്യമത്തെ വളരെ നിസാരമായി കണ്ടുകൊണ്ട് ഇറങ്ങിത്തിരിച്ച ‘മൊഹബത്ത്’ പരാജയപ്പെട്ടില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ. സ്റ്റേജ് ഷോകളുടെ സംവിധായകന്‍ എന്ന നിലയിലും ചരിത്രവിജയമാഘോഷിച്ച പ്രണയഗാന സമാഹാരങ്ങളിലൂടെ ഏതാണ്ട്‌ 65 ല്‍ പരം ഗാനങ്ങളുടെ രചയിതാവെന്ന നിലയിലും ഒപ്പം മലയാള ഗാനശാഖയ്ക്ക് തന്നെ പുതിയൊരു വഴിത്തിരിവായി മാറിയ ഒരുപിടി മ്യൂസിക് വീഡിയോകളുടെ നിര്‍മ്മാതാവും സംവിധായകനും എന്ന നിലയിലും നേരത്തെതന്നെ പ്രശസ്തനായിക്കഴിഞ്ഞിരുന്ന എന്നെ അകാരണമായി ആക്രമിക്കുവാന്‍ തല്പരരായി ഒരു വിഭാഗം ഓണ്‍ലൈനിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടതും മൊഹബത്തിന്റെ റിലീസിന് ശേഷം വന്ന ചില റിവ്യൂസ് വായിച്ചപ്പോഴാണ്. ഒരു വിദ്വാന്റെ റിവ്യൂയില്‍ മംമ്ത മോഹന്‍ദാസ്‌-ഹരിഹരന്‍ ടീം അഭിനയിച്ച ഒരു പാട്ടുസീന്‍ ആണ് പരാമര്‍ശിച്ചിരിക്കുന്നത്. ആദ്യനാളുകളില്‍ മംമ്ത അഭിനയിക്കുന്നുവെന്ന് പ്രസിദ്ധീകരിച്ചത് എവിടെയോ വായിച്ച് ആ മഹാന്‍ ഫിലിം കാണാതെ തട്ടിവിട്ടതാണ്… യഥാര്‍ത്ഥത്തില്‍ റോമയായിരുന്നു ആ റോളില്‍ അഭിനയിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഓണ്‍ലൈനിലും സജീവ സാന്നിധ്യമായി മാറാന്‍ എന്നെ പ്രേരിപ്പിച്ചത് മുകളിലെഴുതിയ പോലെ ഫിലിം കാണാതെ റിവ്യൂ എഴുതുകയും അതുപോലെ തെറ്റായ പലതും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്‍റെ പ്രവര്‍ത്തന ശൈലിയാണ് ഈസ്റ്റ്‌ കോസ്റ്റിന്റെ പേരില്‍ ഇനിയൊരു സിനിമ ചെയ്യുന്നതിന് മുന്‍പ്‌ ഒരു ഓണ്‍ലൈന്‍ സംവിധാനം വേണമെന്ന എന്റെ ആഗ്രഹത്തിനു പ്രേരണ ആയത്.. 2011 ആഗസ്റ്റ്‌ മുതല്‍ എന്റെ ശക്തമായ സാന്നിധ്യം ഫേസ്ബുക്കില്‍ ഉറപ്പിച്ചു. Vijayan East Coast എന്ന പ്രൊഫൈലിലൂടെയും പേജിലൂടെയും കൂടാതെ 32,000 പേര്‍ അംഗങ്ങളായുള്ള East Coast Family Club എന്ന ഗ്രൂപ്പിലൂടെയും നിരന്തരം ഞാന്‍ സംവേദിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം, മലയാളത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള 10 ന്യൂസ്‌ പോര്‍ട്ടലുകളില്‍ ഒന്നായ East Coast Daily എന്ന നെറ്റ് വര്‍ക്കിലൂടെയും ലക്ഷങ്ങളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു.. അങ്ങനെ “മൊഹബത്ത്‌” എന്ന രണ്ടാമത്തെ സിനിമയ്ക്കുണ്ടായ പരാജയവും അതിനേക്കാള്‍ പതിന്മടങ്ങ് വിലപിടിപ്പുള്ളതും പ്രയോജനപ്രദവും കാലഘട്ടത്തിന്റെ ആവശ്യവുമായ മറ്റൊന്നിന് തുടക്കം കുറിക്കാന്‍ മനസ്സ് സജ്ജമാകുകയും അതിനു സമയം കണ്ടെത്താന്‍ കഴിയുകയും ചെയ്തത് ദൈവനിശ്ചയം.. പക്ഷേ, മൂന്നാമത്തെ സിനിമയായിരുന്ന മൈ ബോസ്സിന് സംഭവിച്ചത് മറിച്ചായിരുന്നെങ്കില്‍ ഈ രംഗത്തുള്ള എന്റെ സാന്നിധ്യം ഒരു ചോദ്യചിഹ്നമായി ഒരു പക്ഷേ അവശേഷിച്ചേനേ. അത് സംഭാവിക്കാതിരുന്നതും ദൈവനിശ്ചയം. തയ്യാറെടുപ്പുകള്‍ ഇല്ലാതെ നിസ്സാരമായി കാണേണ്ടതല്ല സിനിമയെന്ന തിരിച്ചറിവ് മൈബോസിനു ശേഷം മറ്റൊരൊണ്ണം എടുത്തുചാടി ചെയ്യാതിരിക്കാന്‍ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും അദൃശ്യമായ ഒരു ശക്തിയുടെ പ്രേരണകൊണ്ട് മാത്രമാണ്. ഞാനതിന് നിമിത്തമാകുന്നുവെന്ന് മാത്രം. ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാന്‍ പോകുന്നതും അങ്ങനെ തന്നെ.. അതുകൊണ്ടുമാത്രം ഇനിയെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നഷ്ടപ്പെട്ടതൊന്നും നമുക്ക് വിധിക്കപ്പെട്ടിട്ടുള്ളതല്ലെന്നും വിധിക്കപ്പെട്ടിട്ടുള്ളത് തീര്‍ച്ചയായും നമുക്ക് നേടിയെടുക്കാന്‍ കഴിയുമെന്നും അത്തരത്തില്‍ നേടുന്നതിനു മാത്രമേ ശാശ്വതമായ നിലനില്‍പ്പുള്ളൂവെന്നും എന്നെ പഠിപ്പിച്ച കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളിലൂടെ ഞാന്‍ മുന്നോട്ട് നീങ്ങുകയാണ്…..
ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും ബിപി അഥവാ പ്രഷർ എന്നത്. ഇവ ഇല്ലാതാക്കുന്നതിന് ഇംഗ്ലീഷ് മെഡിസിനുകൾ ഉപയോഗിച്ച് തുടങ്ങിയാൽ സ്ഥിരമായി കഴിക്കേണ്ട ഒരു അവസ്ഥയാണ് കാണപ്പെടുന്നത് അതുകൊണ്ടുതന്നെ മരുന്നില്ലാതെ തന്നെ നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിച്ചുകൊണ്ട് ഇത്തരം ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും ഇതിനായി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും കീടനാശിനി പ്രയോഗം ഇല്ലാത്തതും പണച്ചെലവും ഇല്ലാത്ത ഇലക്കറിയാണ് മുരിങ്ങയില മുരിങ്ങയില ഉപയോഗിച്ച് നമുക്ക് പ്രഷറിനെ ഇല്ലാതാക്കുന്നതിനെ സാധിക്കുന്നതായിരിക്കും ധാരാളമായി വിറ്റാമിനുകളും പ്രോട്ടീനും ഇരുമ്പും അടങ്ങിയിരിക്കുന്ന ഒന്നാണ് മുരിങ്ങയില ഇത് ഒട്ടുമിക്ക ജീവിതശൈലി രോഗത്തിനുള്ള സമരത്തിനുള്ള ഒറ്റമൂലി കൂടിയാണ്. മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്നു മാത്രമല്ല ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. വളരെയധികം പ്രോട്ടീനും വിറ്റാമിനുകളും മിനറലുകളും മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നപോഷക ഘടകങ്ങൾ ഡയസ്റ്റോളിക്ക് സിസ്റ്റോളിക് പ്രഷറുകൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ധാരാളമായി ആന്റിഓക്സിഡന്റുകൾ ആന്റി ഇൻഫ്ളമേറ്റഡ് ഗുണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്ന ഒന്നാണ് മുരിങ്ങയില ബി പി കൊളസ്ട്രോൾ തുടങ്ങിയ ഹൃദയരോഗ്യത്തിന് ദോഷക മാറുന്ന രോഗങ്ങളെ ഒഴിവാക്കുന്നതിന് ഇത് വളരെയധികം സഹായിക്കും വയറിന്റെ ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും എല്ലാം ഇത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Share FacebookWhatsApp Prev Post കഴുത്തിലെയും കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പ് നിറം വേഗത്തിൽ ഇല്ലാതാക്കാം. | Tips To Whiten Dark Knees And Neck
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഈ പ്രപഞ്ചത്തില്‍ എല്ലാ ഗ്രഹങ്ങളുടെയും ആകര്‍ഷണവും രശ്മികളും ഭൂമിയില്‍ അനവരതം പതിച്ചുകൊണ്ടേയിരിക്കുന്നു. ഇത് മനുഷ്യരടക്കം ജീവജാലങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ സ്വഭാവം, ബുദ്ധി, തൊഴില്‍, ഭാഗ്യം, ആരോഗ്യം, ആനന്ദം, ശത്രുമിത്രാവസ്ഥ, വിവാഹം തുടങ്ങിയ ജീവല്‍ പ്രധാനമായ അവസ്ഥകളെ സൃഷ്ടിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഈ സൂക്ഷ്മ രശ്മി ചൈതന്യങ്ങള്‍ക്ക് പ്രത്യേക കഴിവും പങ്കുമുണ്ട്. ഇപ്രകാരം നമുക്കനുയോജ്യമായ ഗ്രഹത്തിനെ സ്വാധീനിക്കുവാനും ആകര്‍ഷിക്കുവാനുമാണ് ആഗ്രഹത്തിന്റെ പ്രതിരൂപമായ കാരകത്വം വഹിക്കുന്ന രത്‌നങ്ങള്‍ ധരിക്കുന്നത്. ജീവിതക്ലേശത്തില്‍നിന്നും മുക്തിനേടാന്‍ ജ്യോതിശാസ്ത്രം നിശ്ചയിക്കുന്ന നിരവധി മാര്‍ഗത്തില്‍ ഒന്നാണ് രത്‌നധാരണം. രത്‌നങ്ങള്‍ക്ക് മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും ഉണര്‍വേകാന്‍ ശക്തിയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. See also വടക്കുകിഴക്കുഭാഗത്ത് ഇപ്പോഴും ഭഗവാനെ കാണാം ഘടനയുടെ സവിശേഷതകൊണ്ട് വ്യത്യസ്ഥ തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ ആഗിരണം ചെയ്ത് ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് അതിന്റെ തേജസ് മുഴുവന്‍ പകര്‍ന്നുനല്കാന്‍ രത്‌നങ്ങള്‍ക്കു കഴിയും. ഗ്രഹങ്ങളില്‍ പ്രകാശിക്കുന്ന കിരണങ്ങളെ തീവ്രതയോടെ സ്വീകരിച്ച് മനുഷ്യശരീരത്തിലേക്ക് പകരാനുള്ള റിസീവറായി അവ പ്രവര്‍ത്തിക്കുന്നു. ജനിച്ച നാള്‍, കൂറ്, ദശാകാലം ഇവ മാത്രം നോക്കി രത്‌നങ്ങള്‍ നിര്‍ദേശിക്കാറുണ്ട് പലരും. പുണര്‍തത്തിന് മഞ്ഞപുഷ്യരാഗം, പൂയത്തിന് ഇന്ദ്രനീലം, തിരുവാതിരയ്ക്ക് ഗോമേദകം, ആയില്യത്തിന് മരതകം എന്ന നിലയില്‍ ഇത് ഒരു പൊതുരീതി മാത്രമാണ്. See also ഈ പ്രാര്‍ഥന ചൊല്ലി രാവിലെ ഗണപതി ഭഗവാനെ ഭജിച്ചാല്‍ ശാസ്ത്രീയമായ മാര്‍ഗമല്ല. ഉദ്ദാഹരണത്തിന് മകരലഗ്‌നവും ലഗ്‌നത്തില്‍ നീചത്തില്‍ നില്ക്കുന്ന വ്യാഴവും ഉള്ള പുണര്‍തം, വിശാഖം, പുരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രത്‌നമായ മഞ്ഞപുഷ്യരാഗം ഗുണംചെയ്യില്ല എന്നു മാത്രമല്ല, ദോഷപ്രദവുമാണ്. ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഇന്ദ്രനീലം ധരിച്ചാല്‍ മതി എന്നൊരു ധാരണയുണ്ട്. പക്ഷേ ഇത് എല്ലാവര്‍ക്കും ഗുണകരമല്ല. ഈ ശനി നീചത്തില്‍ ആണെങ്കില്‍ ചില ലഗ്‌നക്കാര്‍ക്ക് ദോഷം ചെയ്യും. രത്‌നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒരാളുടെ ജാതകം സമഗ്രമായി വിശകലനം ചെയ്യണം. ജനനത്തീയതി, സമയം, ജനനസ്ഥലം ഇവ മനസിലാക്കി ഗ്രഹനിലപഠിച്ച്, ഏതേതു ഗ്രഹമാണ് ആ ജാതകത്തില്‍ അനുകൂലവും പ്രതികൂലവുമായി നില്ക്കുന്നതെന്നു മനസിലാക്കി തുടര്‍ന്നുള്ള വിശകലനത്തില്‍ ഏതു രത്‌നമെന്ന് തീരുമാനിക്കുന്നു. See also ഞായറാഴ്ചയും തിരുവാതിരയും; ഇന്ന് ശിവഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍ രക്തം ധരിക്കുന്നതോടെ ആ വ്യക്തിയില്‍ അനുകൂല ഗ്രഹത്തിന്റെ സ്വാധീനം വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ ജാതക വിശകലനത്തിനുശേഷം ധരിക്കുന്ന രത്‌നങ്ങള്‍ ദശാകാലത്തിനനുസരിച്ച് മാറ്റേണ്ട ആവശ്യം വരുന്നില്ല. ജീവിതകാലം മുഴുവന്‍ ധരിക്കാവുന്നതുമാണ്. Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
'ജനത്തിന്റെ തലവന്‍' എന്നാണ് ഗ്രീക്കില്‍ അര്‍ക്കലാവോസ് എന്ന പേരിന്റെ അര്‍ഥം. പേരെടുത്ത് ഒരു തവണയേ പറയപ്പെടുന്നുള്ളൂവെങ്കിലും ചിലപ്പോള്‍ പരോക്ഷമായി പുതിയനിയമത്തില്‍ കടന്നുവരുന്ന ഒരു കഥാപാത്രമാണ് അര്‍ക്കലാവോസ് (Mt 2:22). മറ്റവസരങ്ങളില്‍ അവന്‍ പ്രത്യക്ഷപ്പെടുന്നത് ഉപമകളിലോ സംഭാഷണങ്ങളിലോ ആകാം (Mt 23:35; Lk 19:12, 21). ചരിത്രകാരനായ ഫ്‌ളാവിയൂസ് ജോസേഫൂസില്‍ നിന്നാണ് അര്‍ക്കലാവോസിനെപ്പറ്റി പ്രധാനമായി നമുക്ക് അറിവ് ലഭിക്കുന്നത്. യൂദയാ ഭരിക്കുന്നത് അര്‍ക്കലാവോസ് ആണെന്നറിഞ്ഞ് തിരുക്കുടുംബം ഭയന്ന് ഗലീലിയായിലേക്ക് പോയെന്നാണ് മത്തായി വിവരിക്കുന്നത്. അധികാരത്തിനുവേണ്ടി അര്‍ക്കലാവോസ് ചെയ്ത ചില ക്രൂരതകളാണ് ഈ ഭയത്തിന്റെ പശ്ചാത്തലം. ഹേറോദേസ് മഹാരാജാവിന്റെ മൂത്തപുത്രനായിരുന്നു അയാള്‍. റോമിലാണ് അവന്‍ വളര്‍ന്നത്. ഹേറോദേസ് തന്റെ രണ്ടു മക്കളെ കൊന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളില്‍ രാജഭരണം ആര്‍ക്കുകിട്ടും എന്നതിനെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉണ്ടായി. ഹേറോദേസ് രാജഭരണം തന്റെ മൂത്തപുത്രനായ അര്‍ക്കലാവോസിനുവേണ്ടി വില്‍പ്പത്രത്തില്‍ എഴുതിവച്ചു. എന്നാല്‍ ഭരണം ഏറ്റെടുക്കുക സുഗമമായിരുന്നില്ല. രാജഭരണത്തിനുവേണ്ടി തന്റെ സഹോദരന്‍ അന്തിപ്പാത്തറെപ്പോലും ഒരുപക്ഷേ വകവരുത്താന്‍ അയാള്‍ പദ്ധതിയിട്ടു. ഈ സാഹചര്യത്തിലാണ് രാജാവാകേണ്ട ഒരു ശിശു ഈശോ, ജെറുസലേമിലേക്ക് മടങ്ങിവരുന്നത്. ആ ശിശുവിനെ, പിതാവായ ഹേറോദേസിനെപ്പോലെ അര്‍ക്കലാവോസും വേട്ടയാടുമെന്ന് ഭയന്നാണ് ജോസഫ് തന്റെ കുടുംബത്തെ നസ്രത്തിലേക്ക് കൊണ്ടുപോകുന്നത്. വില്‍പ്പത്രത്തില്‍ ഹേറോദേസ് രാജപദവി അര്‍ക്കലാവോസിന് എഴുതിവച്ചെങ്കിലും, ആ സമയം റോമില്‍ ഉണ്ടായിരുന്ന സഹോദരന്‍ അന്തിപ്പാത്തര്‍ അതിന് ചില ഇടങ്കോലുകളിട്ടു. അതിനാല്‍ രാജപദവി ഏറ്റെടുക്കാന്‍ റോമിന്റെ അംഗീകാരം കിട്ടാന്‍ അയാള്‍ക്ക് റോമില്‍ പോകേണ്ടിവന്നു. അധികാരംകിട്ടി തിരികെ വന്നപ്പോള്‍ തനിക്ക് എതിരെ നിന്ന ആളുകളെ അയാള്‍ വധിച്ചു. ഈ സംഭവമാണ് പിന്നീട് ഈശോയുടെ ഒരു ഉപമയായി മാറിയത്. താലന്തുകളുടെ ഉപമയിലെ 'വയ്ക്കാത്തവ എടുക്കുന്നതും വിതയ്ക്കാത്തതു കൊയ്യുന്നതുമായ' കാര്‍ക്കശ്യക്കാരനായ രാജാവിന്റെ ചിത്രം ഈശോ പറയുമ്പോള്‍, അര്‍ക്കലാവോസ് രാജഭരണംനേടി തിരിച്ചെത്തി അവിശ്വസ്തരായ ഭൃത്യന്മാരേയും ശത്രുക്കളെയും കൊന്നുകളഞ്ഞ ക്രൂരതയുടെ ചരിത്രം അതിന്റെ പിന്നിലുണ്ട് (Lk 19:12-27). പിതാവായ ഹേറോദേസിനും തനിക്കും ഭീഷണിയായി നിന്നിരുന്ന ഹസ്‌മോണിയന്‍ (മക്കബായര്‍) കുടുംബാംഗങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും അയാള്‍ കൂട്ടമായി കൊന്നൊടുക്കി. ഒരു പെസഹാക്കാലത്ത് 3000 പേരെ വരെ ദേവാലയ പരിസരത്തുവച്ച് അയാള്‍ കൂട്ടക്കുരുതി ചെയ്തു. നിഷ്‌ക്കളങ്ക രക്തം ചിന്തപ്പെട്ടതിനെപ്പറ്റി ഈശോ പറയുമ്പോള്‍ ഈ ചരിത്രം അതിന് പിന്നിലുണ്ട് (Mt 23:35). അര്‍ക്കലാവോസ് ജെറീക്കോയിലെ രാജകൊട്ടാരം ആഡംബര ശൈലിയില്‍ പുനര്‍നിര്‍മ്മിച്ചു; ജെറീക്കോയ്ക്ക് സമീപം അയാള്‍ ഒരു സമതലത്തില്‍ ജലസേചനം നടത്തുകയും ഈന്തപ്പനകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. അര്‍ക്കലാവോസ് ഒരു ജനപ്രിയ ഭരണാധികാരിയായിരുന്നില്ല എന്ന് ഫഌവിയൂസ് ജോസേഫൂസ് സൂചിപ്പിക്കുന്നു. യഹൂദന്മാരോട് മാത്രമല്ല, സമരിയാക്കാരോടും അയാള്‍ ക്രൂരമായി പെരുമാറി. അഗസ്റ്റസ് സീസര്‍, അര്‍ക്കലാവോസിന് ഭരണാധികാരം നല്‍കിയെങ്കിലും രാജാവ് എന്ന പദവി നല്‍കിയില്ല. പകരം അയാള്‍ ഒരു ഗവര്‍ണറായി നിയമിക്കപ്പെട്ടു. അതിനാലാണ് അര്‍ക്കലാവോസ് ടെട്രാര്‍ക്ക് എന്ന് അറിയപ്പെട്ടത്. ഭരണത്തില്‍ നൈപുണ്യം പ്രകടിപ്പിച്ചാല്‍ രാജാവ് എന്ന സ്ഥാനപ്പേര് നല്‍കാമെന്ന് സീസര്‍ അയാള്‍ക്ക് വാക്ക് നല്കിയിരുന്നു. എന്നാല്‍ ഭരണസമയത്തുണ്ടായ നിരവധി പ്രശ്‌നങ്ങള്‍ കാരണം അയാളെ റോം സ്ഥാനഭ്രഷ്ടനാക്കി. A.D. 6 വരെയാണ് അര്‍ക്കലാവോസ് ഭരിച്ചത്. അര്‍ക്കലാവോസിന്റെ ചെയ്തികള്‍ റോമിലെ രാഷ്ട്രീയത്തെപ്പോലും പിടിച്ചുകുലുക്കി. തന്മൂലം അഗസ്റ്റസ് സീസര്‍ അര്‍ക്കലാവോസിന്റെ സ്വത്ത് കണ്ടുകെട്ടുകയും ഫ്രാന്‍സ് വിയന്നയിലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെ അയാള്‍ മരിച്ചുവെന്ന് കരുതപ്പെടുന്നു.
Homelocal newsപൂര്‍ണ്ണ ഗര്‍ഭിണിക്ക് കൊവിഡ്: പരിയാരത്ത് ശസ്ത്രക്രിയ; അമ്മയും കുഞ്ഞും സുഖമായി കഴിയുന്നു പൂര്‍ണ്ണ ഗര്‍ഭിണിക്ക് കൊവിഡ്: പരിയാരത്ത് ശസ്ത്രക്രിയ; അമ്മയും കുഞ്ഞും സുഖമായി കഴിയുന്നു janmadesam July 25, 2020 കാസര്‍കോട്: കൊവിഡ് ബാധിച്ച പൂര്‍ണ്ണഗര്‍ഭിണിയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാസര്‍കോടിന് സമീപത്തെ പച്ചക്കറി വാഹന ജീവനക്കാരന്റെ ഭാര്യയായ മുപ്പത്കാരിക്ക് കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. യുവതിയുടെ ആദ്യത്തെകുട്ടിയെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. രണ്ടാമത്തെ പ്രസവത്തിനും ശസ്ത്രക്രിയവേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ശസ്ത്രക്രിയയുടെ തീയ്യതി നിശ്ചയിച്ചു. ഇതിന് മുന്നോടിയായാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് റിപ്പോര്‍ട്ടില്‍ പോസറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. യുവതി ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. പ്രമുഖ പ്രസവ സ്ത്രീരോഗ വിദഗ്ദ്ധന്‍ ഡോ. എസ്.അജിത്തിന്റെ നേതൃത്വത്തിലുള്ള ടീമിലെ ഡോ.ശബ്‌നം നമ്പ്യാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. 3.1 കിലോഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ പെണ്‍കുഞ്ഞിനെയാണ് പുറത്തെടുത്തത്. 45 യുവതികളാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലുള്ളത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടവരില്‍ എട്ടാമത്തെ ശസ്ത്രക്രിയയാണ് ഇന്നലെ പുലര്‍ച്ചെ നടന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്19 പോസിറ്റീവായ യുവതികളുടെ പ്രസവ ശസ്ത്രക്രിയ നടന്നത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയാണ് യുവതിയെ ആദ്യം മുതല്‍ പരിശോധിച്ചിരുന്നത്. ശോഭ അവധിയിലായിരിക്കുമ്പോള്‍ ഡോ.ബിന്ദു ഗര്‍ഭിണിയെ പരിശോധിച്ചു. ഇതോടെ ഡോക്ടമാരടക്കം 15 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലായി. ജനറല്‍ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും 15 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലായി.
കാറിൽ മുൻസീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അനു ഞെട്ടി. ” ആഷ്ന… !! അതെ ആഷ്ന.. അവളുടെ കയ്യിൽ മാസങ്ങൾ മാത്രം പ്രായമായൊരു കുഞ്ഞും. കുഞ്ഞിന് ജീവന്റെ അതേ കാപ്പി കണ്ണുകൾ.. അതെ പാറിപ്പറക്കുന്ന മുടി. മുന്നോട്ടു നടന്നു തുടങ്ങിയ അനു അവിടെ തറഞ്ഞു നിന്നു പോയി. ആഷ്നക്ക് പുറകെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മറ്റൊരു ചെറുപ്പക്കാരൻ കൂടി ഇറങ്ങി. ആ മുഖം എവിടെയോ കണ്ടു മറന്നത് പോലെ… അല്പം നടന്നു തിരിഞ്ഞു നോക്കിയപ്പോഴാണ് കൂടെ ആരുമില്ലെന്ന് പ്രിയ കണ്ടത്. അവൾ തിരികെ നടന്ന് അമ്പരന്ന് നിൽക്കുന്ന അനുവിനരികിൽ ചെന്നു. ” എന്തു പറ്റി അനു..” അനുവിന് അരികിലേക്ക് കയ്യിൽ ഒരു കൊച്ചുമായി നടന്നു വരുന്ന പെണ്കുട്ടിയെയും അവളുടെ കൂടെയുള്ള ചെറുപ്പക്കാരനെയും പ്രിയ അമ്പരപ്പോടെ നോക്കി. അനുവിനെ കണ്ടപ്പോൾ ആഷ്നയുടെ കണ്ണിലും അത്ഭുതം വിടർന്നു. ” അനുചേച്ചി !!!” അവൾ അത്ഭുതത്തോടെ വിളിച്ചു. “എടി ചേച്ചി… നീ എവിടെയായിരുന്നു എന്തൊരു പോക്കായിരുന്നു ചേച്ചി നിന്നെ… നിന്നെ ഞങ്ങൾ എവിടെയെല്ലാം അന്വേഷിച്ചുവെന്നോ.. ” അനുവിന് തിരിച്ചൊന്നും പറയാനായില്ല അവൾ പുഞ്ചിരിയോടെ നിറഞ്ഞ കണ്ണുകളോടെ അവളുടെ കയ്യിൽ ഇരിക്കുന്ന കൊച്ചിനെ തന്നെ നോക്കി. ” നിന്റെ മോളാണോ ” ” അതെ ചേച്ചി 6 മാസായി… ” ” ജീവന്റെ തന്നെ കണ്ണുകൾ” അനു അറിയാതെ പറഞ്ഞു പോയി. ” ജീവന്റെ അനിയത്തിയുടെ മോൾക്ക് പിന്നെ അവന്റെ ചായ ഇല്ലാതെ ഇരിക്കുവോ…. അല്ലെടി ഭാര്യേ.. ” ആഷ്നയുടെ കൂടെയുള്ള ചെറുപ്പക്കാരൻ പറഞ്ഞതുകേട്ട് അനുവും പ്രിയയും ഒരുപോലെ സ്തബ്ദരായി പോയി. ” ജീവന്റെ… !!”” ” ജീവന്റെ അനിയത്തിയുടെ മകൾ ” ” അപ്പോൾ നിങ്ങൾ.. !! ” ” ഞാനും ജീവൻ തന്നെ… ഇവളുടെ കെട്ടിയോൻ ജീവൻ.. ഈ കുഞ്ഞിന്റെ പേറ്റന്റ് അവകാശം ഉള്ള ജീവൻ.. ” അനുവിനാകെ തല കറങ്ങുന്നത് പോലെ തോന്നി. മുന്നേ കഴിഞ്ഞ ഓരോ രംഗങ്ങളും അവരുടെ മനസ്സിൽ ഒരു ഫ്രെയിമിൽ എന്നപോലെ കടന്നുവന്നു. ജീവന്റെ നെഞ്ചത്ത് ചേർന്ന് ആഷ്നയുടെ ചേട്ടാ എന്നുള്ള വിളി… ജീവൻ അവളെ മോളെ എന്ന് വിളിച്ച് തന്നോട് ചേർത്തു പിടിച്ചത്… ദൈവമേ കളങ്കമില്ലാത്ത ഈ സഹോദര സ്നേഹത്തെയാണോ ഞാൻ ഇത്രയും നാൾ തെറ്റിദ്ധരിച്ചത്… യാതൊരു തെറ്റും ചെയ്യാത്ത രണ്ടുപേരെ ആണല്ലോ രണ്ടുപേരെ കുറിച്ചാണല്ലോ താൻ ഇത്രയും നാൾ… അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.. ഈ ജീവനെയും താൻ എവിടെയോ കണ്ടിരിക്കുന്നു… അതെവിടെയാണ്… അതെ അന്ന് മെസ്സേജ് വന്ന ഫോട്ടോയിൽ ആഷ്നയുടെ ഇടത്തായി നിന്നിരുന്ന പയ്യൻ… അവളുടെ നെഞ്ചകം വെന്തു നീറി… ” ആഷ്നേ എന്താ മോളെ ഇതൊക്കെ… ” ” ചേച്ചി വാ… ഞാൻ എല്ലാം പറയാം. ഇനിയെങ്കിലും ചേച്ചിയുടെ തെറ്റിദ്ധാരണ മാറ്റിയില്ലെങ്കിൽ… ” ആഷ്ന കുഞ്ഞിനെ അവളുടെ ഭർത്താവിനെ കയ്യിൽ കൊടുത്ത് അനുവിനെ കൈയും പിടിച്ച് പുറത്തേക്ക് നടന്നു. ” ചേച്ചി.. ഞാൻ ജീവേട്ടന്റെ അനിയത്തി തന്നെയാണ്. എന്നാൽ ഒരു ഗർഭപാത്രത്തിൽ നിന്നായിരുന്നില്ല പുറത്ത് വന്നത് എന്നത് മാത്രം. ഏട്ടന്റെ അമ്മ ലക്ഷ്മി, എന്റെ അമ്മയല്ല.. എന്നാൽ സേതുരാമൻ എന്റെ അച്ഛൻ തന്നെയാണ് ഒരുപക്ഷേ ഏറ്റവും ക്രൂരനായ അച്ഛൻ… അല്ലെങ്കിൽ ഏറ്റവും ക്രൂരനായ ഒരു മനുഷ്യൻ തന്നെ എന്ന് പറയാം.. അയാളുടെ ഒരു മുഖമേ നിങ്ങളൊക്കെ കണ്ടിട്ടുണ്ടാകു.. ചെകുത്താനാണയാൽ… ആട്ടിൻ തോലണിഞ്ഞ ചെകുത്താൻ.. !!” ” ആഷ്ന… !! ” ” എനിക്കറിയാം ചേച്ചിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും…പക്ഷെ സത്യമിതാണ്… ജീവേട്ടൻ പോലും വളരെ വൈകി മനസ്സിലാക്കിയ സത്യം. എല്ലാവരും കരുതുന്നതുപോലെ ജീവട്ടന്റെ അമ്മയല്ല..ഇയാളാണ് ദുഷ്ടൻ…ആ അമ്മ ഒരു പഞ്ചപാവം ആയിരുന്നു. അയാൾ ജീവേട്ടന്റെ അമ്മയെ വിവാഹം കഴിച്ചത് തന്നെ സ്വത്ത്‌ മാത്രം കണ്ടിട്ടാണ്.കോടീശ്വരന്റെ മകൾ ആയിരുന്നില്ലേ… ഈ കാണുന്നതൊക്കെ അയാൾ നേടിയെടുത്തത് അവരിൽനിന്നല്ലേ… പണത്തിനു വേണ്ടി എന്തും ചെയ്യുന്ന, ആളെ കൊല്ലാനോ പെണ്ണുങ്ങളുടെ മാനത്തിന് പോലും വില പറയാനോ മടിയില്ലാത്ത അയാളുടെ ചെയ്തികൾക്ക് എല്ലാം മൂകസാക്ഷി ആയിരുന്നു ആ അമ്മ… !! അയാളുടെ ഒരു കമ്പനിയിൽ ജോലിക്ക് വന്നതായിരുന്നു എന്റെ അമ്മ.. അമ്മയുടെ അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടി പണത്തിന് നെട്ടോട്ടമോടുന്ന സമയമായിരുന്നു. അമ്മ അതിസുന്ദരിയായിരുന്നു.. അതുകൊണ്ട് തന്നെ ഇന്റർവ്യൂ പോലും ചെയ്യാതെ അമ്മയുടെ കഥ കേട്ട് അയാൾ അമ്മയെ അവിടെ ജോലിക്കെടുത്തു. അയാളുടെ ആ നല്ല മനസ്സിനു മുന്നിൽ കൃതാർത്ഥനായി എന്റെ അമ്മ.. എന്നാൽ ഓവർ ടൈം ഡ്യൂട്ടി ഉണ്ടായിരുന്ന ഒരു ദിവസം രാത്രി അയാൾ അമ്മയുടെ ശരീരത്തെ വലിച്ചുകീറിയപ്പോഴാണ് അയാളിലെ ചെകുത്താനെ എന്റെ അമ്മ കണ്ടത്. എന്റെ അമ്മയുടെ ആത്മാവ് അന്നേ മരിച്ചിരുന്നു.. എങ്കിലും അമ്മ തളർന്നില്ല.. അമ്മ ജീവിച്ചു.. അമ്മയുടെ അച്ഛനുവേണ്ടി..ആ ചെകുത്താന്റെ വിത്ത് അമ്മയുടെ വയറ്റിൽ മുളപൊട്ടിയതറിഞ്ഞപ്പോഴും അമ്മ തകർന്നില്ല… അയാളുടെ കണ്ണിൽ പോലും പെടാതെ എന്നെ എല്ലാം സഹിച്ച് എന്നെ വളർത്തിവലുതാക്കി അമ്മ… എന്നാൽ വർഷങ്ങൾ കഴിഞ്ഞ് വളർന്നു യുവതിയായി മാറിയ എന്നെ…. അയാളുടെ സ്വന്തം മകളായ എന്നെ… കമ്പനി മീറ്റിങ്ങിൽ ഒരു കാഴ്ചവസ്തുവായി വയ്ക്കാൻ വേണ്ടി വീട്ടിൽ വന്നു വിലപേശിയപ്പോൾ എന്റെയമ്മ തകർന്നു പോയി…. അമ്മക്ക് ഒറ്റക്കൊരിക്കലും അയാളെ എതിർക്കാനാവുമായിരുന്നില്ല. അയാൾക്ക് സമൂഹത്തിൽ അത്രക്ക് വിലയായിരുന്നു. ചേച്ചിക്ക് ഓർമ്മയുണ്ടോ അന്ന് വീട്ടിൽ നിന്നും കോൾ വന്നപ്പോൾ ജീവേട്ടൻ എന്നെ വീട്ടിൽ കൊണ്ട്ചെന്നാക്കാൻ എന്റെ കൂടെ വീട്ടിലേക്ക് വന്നത്… അന്ന് എന്നെയും കൂട്ടി വീട്ടിലെത്തിയ ഏട്ടൻ കാണുന്നത് എന്നെ വിട്ടു കിട്ടാൻ വേണ്ടി എന്റെ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്ന സേതുരാമനെയാണ്. അന്നാണ് ഏട്ടനും തരിച്ചു പോയത്… സത്യം മനസ്സിലാക്കിയത്.. ജീവൻ എന്റെ ചേട്ടൻ ആണെന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ ഒരു അനിയത്തിയുടെ അടുപ്പം ഏട്ടനോട് കാണിച്ചത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളതല്ലെ ഏട്ടൻ.. എന്നാൽ ഇതൊക്കെ ചേച്ചി ഇങ്ങനെ തെറ്റിദ്ധരിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല…അന്ന് വിവാഹത്തലേന്ന് നിങ്ങൾ ഒക്കെ വീട് വിട്ടു പോയത് കുറച്ച് വൈകിയാണ് ഏട്ടൻ അറിഞ്ഞത്.. അപ്പോഴേക്കും ഏട്ടനാകെ തളർന്നു പോയിരുന്നു ദൈവമായി കരുതിയ അച്ഛന്റെ ശെരിയായ മുഖം… അച്ഛന്റെ ക്രൂരതയിൽ നിസ്സഹായയായി പോയ അമ്മയേ അറിയാതെ പോയത്.. എല്ലാം ഏട്ടനെ തളർത്തിയിരുന്നു.. എല്ലാത്തിൽനിന്നും ഉയർത്തെഴുന്നേൽക്കാൻ വീണ്ടും ജീവിതത്തിലേക്ക് വരാൻ അല്പം സമയം വേണമായിരുന്നു ഏട്ടന്… എല്ലാം ചേച്ചിയോട് പറയാൻ ഇരിക്കുകയായിരുന്നു..അപ്പോഴേക്കും…. !! ” ” ഞാൻ….. ഞാനൊന്നും അറിഞ്ഞില്ല മോളെ…ഇതൊക്കെ ഇങ്ങനെയൊക്കെ…. !! ” ശരിയാണ്… ഞാൻ ഓർക്കുന്നു… അന്ന് നിന്റെ വീട്ടിൽ വന്ന ശേഷമാണ് ജീവൻ ആകെ മാറിയത്… അവന്റെ കണ്ണിലെ കുസൃതിച്ചിരി അപ്രത്യക്ഷമായത്.. പക്ഷേ ഞാൻ കരുതിയത്… ഹോ ഞാനെന്ത്‌ പാപിയാണ് ന്റെ കൃഷ്ണ.. എന്നെ അങ്ങ് ദഹിപ്പിച്ചു കളഞ്ഞേക്കു…” ” ചേച്ചി കരയരുത്.. എല്ലാം ആ കൃഷ്ണന്റെ തന്നെ കുസൃതിയായി കണ്ടാൽ മതി..ജീവേട്ടൻ ഒരു പഞ്ചപാവമാണ് എന്റെ ഭർത്താവിനെ..എന്നിലേക്ക് ചേർത്തതും ഏട്ടനാണ്.. ” ” അവൻ ” ” അതെ… എന്റെ ഭർത്താവ് ജീവൻ.. അവൻ എന്റെ വീടിനടുത്തുള്ളതായിരുന്നു.. എന്താവശ്യത്തിനും ഓടിയെത്തുന്ന… ഒടുവിൽ സേതുരാമൻ വീട്ടിൽവന്ന് പ്രശ്നമുണ്ടാകുമ്പോഴും ഞങ്ങളുടെ രക്ഷയ്ക്ക് അവനെ ഉണ്ടായിരുന്നുള്ളൂ…എന്റെ ജീവൻ… അവനെന്നെ ഒരുപാട് ഇഷ്ടമായിരുന്നു.. സത്യങ്ങളെല്ലാം അവന് അറിയാമെന്നതുകാരണം സേതുരാമൻ പലപ്പോഴായി അവനെ ഭീഷണിപ്പെടുത്തിയിരുന്നു… അവനെ കൊല്ലാൻ പോലും ശ്രമിച്ചിരുന്നു അയാൾ… എല്ലാം സഹിച്ച് ഒടുവിൽ എന്റെ അമ്മയും വേദനയില്ലാത്ത ലോകത്തേക്ക് യാത്ര ആയപ്പോൾ ജീവേട്ടൻ തന്നെയാണ് സേതുരാമന്റെ ഭീഷണി വകവെയ്ക്കത്തെ ഞങ്ങളുടെ വിവാഹവും നടത്തി തന്നത്…” ” അപ്പോൾ ജീവേട്ടന്റെ ഫ്രണ്ട്സ് രാഹുലെട്ടൻ ഒക്കെ… ” ” എല്ലാ സത്യങ്ങളും അറിയാവുന്ന മറ്റൊരാൾ ആയിരുന്നു…രാഹുൽ… !!! ചേച്ചിയോട് എല്ലാം പറയാൻ ജീവേട്ടൻ തന്നെ അവനെ ഏൽപ്പിച്ചതുമാണ്… പക്ഷേ അവന് ചേച്ചിയോടുള്ള അമിതമായ സ്നേഹം കാരണം എല്ലാം അവൻ പല രീതിയിലേക്ക് വളച്ചെടുത്തു…” ” രാഹുലേട്ടൻ.. !!” ” അതെ അവന് ചേച്ചിയോട് പ്രണയമായിരുന്നു… ഭ്രാന്തമായ പ്രണയം അവനെല്ലാം ചേച്ചിയോട് തുറന്നു പറഞ്ഞിട്ടുണ്ടാകും എന്നാണ് ജീവൻ വിചാരിച്ചിരുന്നത്… എന്നാൽ എരിതീയിൽ എണ്ണ കോരി ഒഴുകുകയായിരുന്നു അവനെന്ന് ജീവേട്ടൻ ഒരിക്കൽ അവന്റെ ഫോൺ നോക്കിയഴാണ് മനസ്സിലാക്കിയത്.” ” അപ്പോൾ ആ മെസേജ്… ” ” അതെ അന്ന് ചേച്ചിക്ക് വന്ന മാരേജ് സർട്ടിഫിക്കറ്റ് ന്റെ ഫോട്ടോ അവൻ അയച്ചതാണ്… എന്റെയും ജീവേട്ടന്റെയും കല്യാണമാണ് കഴിഞ്ഞതെന്ന് ചേച്ചിയെ തെറ്റിദ്ധരിപ്പിക്കാൻ.. ആ ഗ്യാപ്പിൽ കയറി അവന് നിന്നെ പ്രണയിക്കാൻ.. അവൻ മാത്രമല്ല എല്ലാത്തിനും കൂട്ടുനിന്നത് സേതുരാമനും… !! മകന്റെ കല്യാണം എന്നെ അയാൾ എന്നെ അയാളുടെ ബിസിനസ് ഫ്രണ്ടിനെ മകളുമായി ഉറപ്പിച്ചിരുന്നു.. അതിനിടയിൽ ചേച്ചി ഒരു ശല്യമായാൽ അയാൾ സഹിക്കുമോ… അന്ന് ആ ഫോണിലെ മെസ്സേജ് കണ്ടില്ലായിരുന്നുവെങ്കിൽ അപ്പോഴും എന്താ യഥാർത്ഥ പ്രശ്നമെന്ന് ജീവേട്ടൻ മനസ്സിലാക്കില്ലായിരുന്നു… അന്നാണ് ചേച്ചി പോയതിന് കാരണം ഏട്ടനും മനസ്സിലായത്… ഈ സിനിമയിലേക്കുള്ള വരവ് ഒക്കെ ചേച്ചിയെ തേടി മാത്രമായിരുന്നു…” ” എന്റെ ദേവീ…. ഞാനെന്ത് പാപിയാണ്.. എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ ദൈവമേ..” ” ഇങ്ങനെയൊക്കെ സംഭവിക്കണം എന്നത് ദൈവനിശ്ചയം ആയിരിക്കും ചേച്ചി… നിങ്ങൾക്ക് മുന്നിൽ ഇനിയും എത്രയോ കാലങ്ങൾ ഇരിക്കുന്നു. പലിശയടക്കം കൊടുത്തു സ്നേഹിക്കു.. ഇപ്പോഴെങ്കിലും എല്ലാം കലങ്ങി തെളിഞ്ഞില്ലേ.. തെറ്റ് ചെയ്തവരൊക്കെ അതിനുള്ള ശിക്ഷയും അനുഭവിക്കുന്നു… സേതുരാമന് ആകെ സ്നേഹമുള്ളത് അയാളുടെ മകനോട് മാത്രമായിരുന്നു… മകനും കൂടി തള്ളിപ്പറഞ്ഞപ്പോൾ അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. ഒടുവിൽ ബിസിനസ് പ്രശ്നവും എല്ലാംകൂടി ആയപ്പോൾ ഒരു ഹാർട്ട്‌ അറ്റാക്കിന്റെ രൂപത്തിൽ അയാളെ മുഴുവനായി തളർത്തി കളഞ്ഞില്ലേ… കുറ്റബോധം വല്ലാതെ അലട്ടിതുടങ്ങിയപ്പോൾ നാട് വിട്ടതാണ് രാഹുൽ. ഇപ്പോൾ ഒരു വിവരവും ഇല്ല.. ” ” മോളെ ആഷ്ന… എനിക്ക്… എനിക്ക് ജീവനെ ഒന്ന് കാണണം. ആ കാലിൽ വീണെനിക്ക് മാപ്പ് ചോദിക്കണം.. ” ” ചേച്ചി വരൂ ഏട്ടൻ അകത്തുണ്ടാകും… പിന്നെ അയാളെയും കൂടി ഒന്ന് കാണണ്ടേ ചേച്ചിക്ക്.. ” ” ഹാ നിങ്ങളുടെ കരച്ചിലും പിഴിച്ചലും ഒക്കെ കഴിഞ്ഞോ.. ” ആഷ്‌നയുടെ ഭർത്താവ് പുഞ്ചിരിയോടെ ചോദിച്ചു. ആഷ്ന പുഞ്ചിച്ചിരിച്ചു. അകത്ത് കട്ടിലിൽ തന്റെ പാപങ്ങളുടെ എല്ലാം ശിക്ഷ സ്വയം ഏറ്റുവാങ്ങി നിശ്ചലമായി കിടക്കുകയായിരുന്നു സേതുരാമൻ. കണ്ണിലെ കൃഷ്ണമണി മാത്രം നീങ്ങുന്നു….അനുവിനെ കണ്ടപ്പോൾ അയാളുടെ മുഖത്ത് പല വിധ ഭാവങ്ങൾ മിന്നി മറഞ്ഞു.. ആ കണ്ണിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകി.. അയാൾ സ്വന്തം പാപങ്ങളിൽ വെന്തുരുകുക ആയിരുന്നു. അനുവിന് അധികനേരം അവിടെ നിൽക്കാനായില്ല… ഒരുകാലത്ത് താൻ ആരാധിച്ചിരുന്ന വ്യക്തിയാണ്… ഇപ്പോഴത്തെ തന്റെ അവസ്ഥയ്ക്ക് കാരണക്കാരൻ… കണ്ണുകൾ തുടച്ച് പുറത്തേക്കിറങ്ങുമ്പോൾ വാതിൽക്കൽ നിന്ന ആരോ ആയി കൂട്ടിയിടിച്ച് അവളൊന്നു വീഴാറായി. എന്നാൽ അപ്പോഴേക്കും അവളെ രണ്ട് കൈകൾ സുരക്ഷിതമായി താങ്ങി നിർത്തിയിരുന്നു. കണ്ണുതുറന്നു നോക്കിയപ്പോൾ ജീവൻ….!!! അവൾ സന്തോഷം കൊണ്ട് മതിമറന്നു. ഇരുകൈകൾകൊണ്ടും അവനെ ചേർത്തു പിടിക്കാൻ പോയപ്പോഴേക്കും അവൻ അവളെ വിട്ടു മുന്നോട്ടു നടന്നിരുന്നു… ജീവൻ അവളെ ഒന്ന് നോക്കിയത് പോലുമില്ല. അതവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തരിച്ചു നില്കുന്നതിടയിലാണ് …. അവൾക്ക് നേരെ ഒരു സുന്ദരിയായ ഐശ്വര്യം നിറഞ്ഞ മുഖമുള്ള ഒരു സ്ത്രീ നടന്നു വന്നത്…. അത് ജീവന്റെ അമ്മ ആയിരുന്നു. ” അനു മോള് അല്ലെ ” ” അതെ ” ” എന്നെ മനസ്സിലായോ മോൾക് ” ” ജീവന്റെ അമ്മയാണോ.. ” ” അതെ.. അവന്റെ പെരുമാറ്റം കണ്ട് മോള് പേടിക്കൊന്നും വേണ്ട ട്ടോ … ഇത്രയും നാൾ അവൻ സഹിച്ച വെദനയുടെയ… ഒരു വാശി അത്രയേ ഉള്ളു… ” ” അമ്മേ…ഞാൻ വൈകി പോയമ്മേ എല്ലാരെയും മനസിലാക്കുവാൻ ” ” എനിക്ക് മനസ്സിലാകും മോളെ.. ഞാൻ എല്ലാം എത്ര സഹിച്ച്താണ്… മനുഷ്യന് മനുഷ്യനെ തന്നെ തിരിച്ചറിയാൻ പറ്റാത്ത കാലമല്ലേ..” “അമ്മേ ഞാനും അമ്മയെ മനസ്സിലാക്കിയില്ല… ഞാനും കരുതിയത്…. എന്നോട് ക്ഷമിക്കമ്മേ.. .” ” അതൊക്കെ ഞാൻ മറന്നു മോളെ… ഇന്നത്തെ ജീവിതത്തിൽ ഞാൻ സന്തോഷവധിയാണ്. ” അവൾ അമ്മയെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു. അന്ന് മുഴുവൻ അവരാ വീട്ടിൽ തന്നെ ആയിരുന്നു ചെലവഴിച്ചിരുന്നത്. പലപ്പോഴും ജീവനെ കണ്ടെങ്കിലും അവൾക്ക് നേരെ ഒരു നോട്ടം പോലും ഉണ്ടായില്ല. എല്ലാവരും കൂടി തിരിച്ചു പോകാൻ വേണ്ടി വണ്ടിയിൽ കയറിയപ്പോഴാണ് തന്റെ ഫോൺ എടുത്തില്ല എന്നോർത്ത് അവൾ വീട്ടിലേക്ക് തിരിച്ചു കയറിയത്.. സത്യത്തിൽ ജീവനെ ഒറ്റയ്ക്ക് ഒന്ന് അടുത്തു കാണുവാൻ വേണ്ടി അവൾ അത് മനപ്പൂർവം മറന്നിട്ടതായിരുന്നു. വീട്ടിലെ ഓരോ മുറിയിലും അവൾ ജീവൻ അന്വേഷിച്ചു. ഒടുവിൽ ഒരു മുറിയിൽ ഒറ്റയ്ക്ക് കട്ടിലിൽ ഇരുന്ന് എന്തോ എഴുതുന്ന ജീവനെ അവൾ കണ്ടു. ” ഇച്ചേട്ടാ… ” അവൾകരഞ്ഞുകൊണ്ട് ഓടിച്ചെന്ന് ജീവനെ കെട്ടിപ്പിടിച്ചു. ” എന്നോടൊന്ന് ക്ഷമിക്കൂ ഇച്ചേട്ടാ ഞാൻ… ഞാനറിയാതെ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്… സോറി.. സോറി ജീവാ…. ഇനി എങ്കിലും എന്നോടൊന്ന് ക്ഷമിച്ചുടെ… ” അവന്റെ നെഞ്ചിൽ ചേർന്നിരുന്ന് കരയുകയായിരുന്നു അനു. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചത്തുടെ ഒലിച്ചിറങ്ങി. അവൻ അവളെയൊന്ന് ചേർത്തുപിടിച്ചത് പോലുമില്ല. അനുവിന്റെ നെഞ്ചകം ചുട്ടു പൊള്ളുകയായിരുന്നു. അവൾ കരഞ്ഞു കരഞ്ഞ് അവന്റെ ദേഹത്തൂടെ താഴേക്ക് ഊർന്നിറങ്ങി.അവന്റെ കലാപാദങ്ങളിൽ മുഖമമർത്തി കരഞ്ഞു. ഇനിയും കണ്ടു നിൽക്കുവാൻ ജീവനാകുമായിരുന്നില്ല. അവനവളെ ഇരുകൈകൾകൊണ്ടും പിടിച്ചുയർത്തി. കുനിഞ്ഞു പോയ അവരുടെ മുഖം കൈ കൊണ്ട് തന്നെ നേരെ ഉയർത്തി. ” നീ എന്റെ ആരായിരുന്നു എന്ന് നിനക്ക് അറിയോ അനു… ഞാനെന്നെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ നിന്നെ സ്നേഹിച്ചിരുന്നു എന്നറിയോ നിനക്ക്… ഈ പ്രപഞ്ചത്തിൽ എന്റെ കണ്ണുകൾ എപ്പോഴും തേടിക്കൊണ്ടിരുന്നത് നിന്നെ മാത്രമാണെന്ന് അറിയോ നിനക്ക്… ആ നീയല്ലേ എന്നെ മറ്റൊരു പെണ്ണുമായി..” ” വേണ്ട… വേണ്ട ജീവാ ഇനി അങ്ങനെയൊന്നും പറയാതെ…. എന്നെ ഇനിയും ഇങ്ങനെ കുത്തി നോവിക്കാതെ. ” ” നീ പെട്ടന്നൊരുനാൾ അകന്ന് പോയപ്പോൾ… എന്റെ അവസ്ഥ എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ..ഞാൻ തകർന്നു പോയിരുന്നെടി..” ” ജീവാ.. അന്നൊക്കെ ജീവിക്കുന്ന ശവം പോലെ തന്നെ ആയിരുന്നു ഞാനും… നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല ജീവ… വെന്തു നീറുകയായിരുന്നു ഞാൻ ഓരോ നിമിഷവും… നഷ്ടപ്പെട്ടു പോയ ഓരോ നിമിഷവും എനിക്ക് തിരികെ വേണം ജീവാ..എന്നെ കൂടെ കൂടില്ലേ ഇച്ചേട്ടാ… ” അവൾ അവന്റെ കാപ്പി കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു. ” നീ ഇല്ലാതെ എനിക്ക് ഒരു ജീവിതമില്ല അനു ഇനി ഒരിക്കലും എന്നെ വിട്ടുപോകാൻ ഞാൻ അനുവദിക്കില്ല നിന്നെ. ” ജീവൻ അവളെ ഇരുകൈകൾകൊണ്ടും ചേർത്തുപിടിച്ചു. അവൾ അവന്റെ നെഞ്ചിൽ തല അമർത്തി നിന്നു. ” അതേ നിങ്ങളുടെ പ്രേമസല്ലാപം ഒക്കെ കഴിഞ്ഞെങ്കിൽ ഒന്ന് പോകാമായിരുന്നു സമയം സന്ധ്യ ആവാറായേ ” പ്രിയയുടെ ശബ്ദം കട്ട് അവർ പെട്ടന്ന് അകന്നു മാറി. ” അപ്പോ ഓക്കേ അല്ലേ.. ഉടനെ തന്നെ സമയവും കാലവും ഒക്കെ നോക്കി ഒരു മുഹൂർത്തം അങ്ങ് കറുപ്പിക്കാം… ന്നിട്ട് കല്യാണം ഒക്കെ അങ്ങ് നടത്താം.. ” പ്രിയ പറഞ്ഞത് കേട്ട് ജീവൻ ഒരു കുസൃതിച്ചിരിയോടെ അനുവിനെ നോക്കി. അനു അപ്പോഴേക്കും തന്നെ കണ്ണുകൾ അടച്ചുകളഞ്ഞു. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ” ദേ പെണ്ണിനെ ഒന്ന് ഇറക്കുന്നുണ്ടോ… മുഹൂർത്തം ആയിരിക്കുന്നു. ” ” നീയ് നിലവിളിക്കേണ്ട പ്രിയേ… ന്റെ മോള് ഒരുങ്ങി സുന്ദരിയായി അങ്ങ് എത്തിക്കോളും.. ” ” ഓ… ഒരുങ്ങിയില്ലേലും നിങ്ങടെ മോള് സുന്ദരി തന്നാ എന്റെ ദേവിയമ്മേ…. പിന്നെ മോളുടെ കല്യാണന്ന് വെച്ച് ഇങ്ങനെ ഓടിച്ചാടി നടക്കണ്ടാട്ടോ സർജറി കഴിഞ്ഞിട്ട് ഇത്രേം ദിവസം ആയതേ ഉള്ളൂ സൂക്ഷിക്കണം ന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്.” ” ഓ എന്റെ മോൾടെ കല്യാണം കണ്ടിട്ട് ചത്താലും എനിക്കൊന്നുല്ലാ… ” ” അപ്പോ പിന്നെ അവൾക്കൊരു കുഞ്ഞുണ്ടായാൽ അവൾ തന്നെ കുളിപ്പിക്കൊക്കെ വേണ്ടി വരുമല്ലോ..” ” ഒന്ന് പൊടി കൊച്ചേ… ദേ നീ അവളുടെ കൂടെ മഡപത്തിൽ കയറു… പെങ്ങള് ഇല്ലല്ലോ.. പകരം നീ വേണ്ട പോകാൻ.. ” ” അത് പിന്നെ പറഞ്ഞിട്ടുവേണോ ദേവിയമ്മേ.. ” മന്ത്രോച്ചാരണങ്ങൾക്കിടയിൽ അഗ്നിസാക്ഷിയായി ജീവന്റെ കൈ കൊണ്ട് പവിത്രമായ താലി അനുവിനെ അണിയുമ്പോൾ ചുറ്റുമുള്ള എല്ലാവരുടെ കണ്ണുകളിലും സന്തോഷവും ആശ്വാസവും മാത്രമായിരുന്നു. അനു കൈകൾ കൂപ്പി കണ്ണുകൾ അടച്ചു നിന്നു. അവന്റെ കൈ കൊണ്ട് അവളുടെ സീമന്ത രേഖയിൽ സിന്ദൂര ചുവപ്പുമേറ്റുവാങ്ങി. താലി കെട്ടിനു ശേഷം ജീവൻ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തത് എല്ലാവരിലും ചിരി പടർത്തി. എന്തോ ആവശ്യത്തിന് പുറത്തേക്കിറങ്ങിയപ്പോഴാണ് പരിചയമുള്ള ഒരു മുഖം വഴിയിൽ നിന്നും കണ്ണുനീരോടെ പശ്ചാത്താപത്തോടെ താൻ മൂലം ഇല്ലാതായ ഒരു വിവാഹം നടന്നു കണ്ടതിലുള്ള കൃതാർത്ഥതയോടെ പടിയിറങ്ങി പോകുന്നത് പ്രിയ കണ്ടത്. അവനെ തിരിച്ചു വിളിക്കാൻ അവളോടി ചെന്നെങ്കിലും അപ്പോഴേക്കും ബൈക്കെടുത്ത് അവൻ ദൂരേക്ക് പോയിരുന്നു… ❣️ ശുഭം ❣️ അപ്പോൾ കഥ കഴിയുകയാണ്… 😛🤒😪 പെട്ടന്ന് തീർന്നപ്പോലെ ഉണ്ടെന്നറിയാം..🤕 ഫ്ലാഷ് ബാക് ഒക്കെ പറയണം എന്ന് കരുതിയിരുന്നതാണ്..😪 പക്ഷെ വേറെ വഴിയില്ല…😐 ഉത്തരാവാദിത്തങ്ങൾ ഒക്കെ വരുന്നു 🚶‍♀️എക്സാം ഡേറ്റ് വരുന്നു.. ക്ലാസ്സ്‌ വരുന്നു.. 😬😬.2 മാസം വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ എന്തേലും ഒക്കെ എഴുതണം എന്ന് കരുതി, ഒന്ന് തട്ടി കൂട്ടി നോക്കിയതാണ് കുറെ നെഗേറ്റീവ്സ് ഉണ്ടാകും എന്നാറിയാം..ഇപ്പോ ഇത്രയേ പറ്റു..😬 ന്താ ചെയ്യാ…ഇങ്ങനെ ഒരു ടോപിക് എഴുതാൻ മാത്രം വിവരം ഒന്നും സത്യത്തിൽ എനിക്കില്ലായിരുന്നു .. ഉള്ളത് കൊണ്ട് ഓണം പോലെ… എല്ലാരും ക്ഷമിക്ക 😐😐. കൂടെ നിന്നവരോടും പ്രോത്സാഹിപ്പിച്ചവരോടും പിക് തരാൻ മത്സരിച്ച 2ചങ്ക്‌സ്നോടും (gayathri and ശ്രീ ഭദ്ര )ഒത്തിരി സ്നേഹം😘😘 കഥ തീർന്ന സ്ഥിതിക് ഇതിനെ പറ്റി ഒരു അഭിപ്രായം വേണമായിരുന്നു… നെഗറ്റിവ് ആണ് കൂടുതൽ വേണ്ടത്… എങ്കിലേ എനിക്ക് മെച്ചപെടാൻ സാധിക്കു… അതോണ്ട് സത്യസന്ധമായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. (സൂപ്പർ, സ്റ്റിക്കെർ അല്ലാതെ 🙈)
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മുസ്‌ലിം അല്ലാത്ത ഒരാളെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ മനോമുകുരത്തില്‍ ഉണ്ടായിരിക്കുക ? അയാള്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന പരിഗണന എന്തായിരിക്കും ? അതിനുള്ള ഉത്തരം നിങ്ങളുടെ ഈമാനിന്റെ അളവുകോലായിരിക്കും. അയാളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ വരുന്ന ചിത്രം ? ‘നരകാവകാശി’ അയാളെപ്പറ്റിയുള്ള വിചാരം ? ‘അയാള്‍ക്ക് ഒന്നുമറിയില്ല. അയാളെക്കാള്‍ എത്രയോ ഉത്തമനാണ് താന്‍. ഞാന്‍ സ്വര്‍ഗാവകാശിയാണ്. അയാള്‍ എന്നില്‍നിന്ന് തീര്‍ത്തുംവ്യത്യസ്തമാണ്. എത്രത്തോളമെന്ന് പറഞ്ഞാല്‍ അന്യഗ്രഹജീവിയെന്നൊന്നുണ്ടെങ്കില്‍ അതിനെക്കാള്‍ വിചിത്രമാണ് അയാള്‍.’ അയാളെ എങ്ങനെയാണ് പരിഗണിക്കുന്നത്? ‘വളരെ മോശം.’ തീര്‍ച്ചയായും മേല്‍വിവരിച്ച മട്ടിലുള്ള വിധിയെഴുത്ത് തികഞ്ഞ വിവരമില്ലായ്മയെയാണ് കുറിക്കുന്നത്. അങ്ങനെയെങ്കില്‍ ശരിയായ ഉത്തരമെന്താണ് ? ഈ ചോദ്യങ്ങള്‍ പ്രവാചകന്‍മാരോടാണ് ഉന്നയിക്കുന്നതെങ്കില്‍ അല്ലെങ്കില്‍ അവരുടെ സഹചാരികളോട് എന്തിന് മുഹമ്മദ് നബിയോടുതന്നെയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം ? മുഹമ്മദ് നബി(സ) തന്റെ കാലത്തെ ഇതരസമുദായാംഗങ്ങളെ കണ്ടതെങ്ങനെയെന്നത് നമുക്ക് പരിശോധിക്കാം. അത്തരത്തില്‍ 3 പേരുടെ ഉദാഹരണം നമുക്ക് പരിശോധിക്കാം. മുത്ഇമുബ്‌നു അദിയ്യ് : ഖുറൈശി അവിശ്വാസി പ്രവാചകന്‍ തന്റെ പ്രബോധനകാലത്ത് കടന്നുപോയ ഏറ്റവും പ്രയാസമേറിയ ഘട്ടം. പ്രവാചകന്‍ സംരക്ഷണവും സഹായവും പ്രതീക്ഷിച്ച് മാതാവിന്റെ നാടായ ത്വാഇഫില്‍ പോവുകയുണ്ടായി. എന്നാല്‍ അവിടെനിന്ന് പിള്ളേരുടെ കല്ലേറും പരിഹാസവും കൂക്കുവിളിയും മാത്രമാണുണ്ടായത്. അങ്ങനെ ശരീരമാകെ ചോരയൊലിപ്പിച്ച് മക്കയിലേക്ക് തിരിച്ചുപോന്നു. അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂത്വാലിബ് മരിച്ചിട്ട് അധികം നാളുകളായിരുന്നില്ല. നബിതിരുമേനിയെ കണ്ടാല്‍ ആക്രമിക്കാന്‍ തയ്യാറായി ആയുധധാരികളായ സത്യനിഷേധികള്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന മക്കയില്‍ അതുകൊണ്ടുതന്നെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അത്തരമൊരു ഘട്ടത്തില്‍ മക്കയില്‍ പ്രവേശിക്കുന്നത് തികച്ചും ആത്മഹത്യാപരമായിരുന്നു. ആ സമയത്ത് തന്റെ ചില പ്രതിനിധികളെ മക്കയിലെ പ്രമാണിമാരുടെ അടുത്തേക്കയച്ച് അദ്ദേഹം സംരക്ഷണമാവശ്യപ്പെട്ടു. അക്കൂട്ടത്തില്‍ മുത്ഇമുബ്‌നു അദിയ്യ് മാത്രമാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥനയോട് പ്രതികരിച്ചത്. നബിയുടെ പ്രവാചകത്വത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ നബിയെയും ഗോത്രക്കാരെയും ശിഅ്ബ് അബീത്വാലിബില്‍ 3 വര്‍ഷത്തോളം പട്ടിണിക്കിട്ട് ബഹിഷ്‌കരിച്ച ഘട്ടത്തില്‍ ആ ബഹിഷ്‌കരണത്തിന് അന്ത്യംകുറിച്ചവരില്‍ ഒരാള്‍ ഈ മുത്ഇം ആയിരുന്നു. അദ്ദേഹം തന്റെ മക്കളെ വിളിച്ച് പറഞ്ഞു: ‘നിങ്ങള്‍ ആയുധമണിയുക. എന്നിട്ട് കഅ്ബയില്‍ചെന്ന് അതിന് ചുറ്റും നിലകൊള്ളുക. തീര്‍ച്ചയായും ഞാന്‍ മുഹമ്മദിന് സംരക്ഷണം നല്‍കിയിരിക്കുന്നു.’ അതോടെ മുഹമ്മദ് നബി മക്കയിലേക്ക് പ്രവേശിച്ചു. നബിയെ മുത്ഇമിന്റെ ആയുധധാരികളായ മക്കള്‍ വലയം ചെയ്ത് അനുഗമിച്ചു. അവര്‍ കഅ്ബയിലേക്ക് നീങ്ങി. മുത്ഇം കഅ്ബയുടെ പുറത്ത് കയറിനിന്ന് പ്രഖ്യാപിച്ചു:’അല്ലയോ ഖുറൈശികളേ, തീര്‍ച്ചയായും മുഹമ്മദിന്റെ സുരക്ഷ എന്റെ ഉത്തരവാദിത്വത്തിലാണ്. അതിനാല്‍ നിങ്ങളാരും അദ്ദേഹത്തെ അക്രമിക്കാന്‍ ഒരുമ്പെടേണ്ടതില്ല.’ തിരുമേനി കഅ്ബയില്‍ പ്രവേശിച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ചു. അവിടെനിന്നിറങ്ങി തന്റെ വീട്ടിലേക്ക് തിരിച്ച നബിയോടൊപ്പം വീടുവരെ മുത്ഇമും മക്കളും അനുഗമിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ബദ്ര്‍ യുദ്ധവേളയില്‍ വിജയശ്രീലാളിതരായ മുസ്‌ലിംകള്‍ മക്കാഖുറൈശികളെയും തടവുകാരായിപ്പിടിച്ചു. അവരെ അഭിമുഖീകരിച്ച് നബിതിരുമേനി(സ) പറഞ്ഞു: ‘ഇക്കൂട്ടത്തിലെങ്ങാനും മുത്ഇമുബ്‌നു അദിയ്യ് ജീവനോടെയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അക്കാരണത്താല്‍ തന്നെ ഈ തടവുകാര്‍ക്കെല്ലാം ഞാന്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി മാപ്പുകൊടുക്കുമായിരുന്നു'(ബുഖാരി 4023). ജൂതറബ്ബിയായ മുഖൈരിഖ് ഹിജ്‌റയുടെ 3- ാം വര്‍ഷം. മദീനയിലെ മുസ്‌ലിംകളെ നേരിടാനായി മക്കയില്‍നിന്ന് ഖുറൈശികളുടെ വന്‍പട വരുന്ന വിവരം നബിക്ക് കിട്ടി. അവരെ നേരിടാനായി നബിയും അനുയായികളും ഉഹുദ് മലയുടെ താഴ്‌വാരത്തില്‍ വന്ന് തമ്പടിച്ചു. മുസ്‌ലിംകളുടെ സൈനികബലം ശത്രുവിന്റെതുമായി താരതമ്യംചെയ്യുമ്പോള്‍ മൂന്നിലൊന്ന് മാത്രമായിരുന്നു. മദീനയിലെത്തിയ കാലത്ത് നബിതിരുമേനി അവിടെയുള്ള ജൂതഗോത്രങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അതനുസരിച്ച് മദീനയ്ക്കുനേരെ ആക്രമണമുണ്ടായാല്‍ എല്ലാവരും ഒത്തുചേര്‍ന്ന് അതിനെ പ്രതിരോധിക്കുമെന്നായിരുന്നു കരാറിലെ ഒരു വ്യവസ്ഥ. എന്നാല്‍ ആ ജൂതഗോത്രത്തില്‍ ഒരാള്‍ മാത്രമായിരുന്നു പ്രസ്തുത കരാര്‍ പാലിക്കാന്‍തയ്യാറായത്. അത് മുഖൈരിഖ് എന്ന ജൂതപുരോഹിതനായിരുന്നു. ചരിത്രകാരനായ ഇസ്ഹാഖ് അതിനെ ഉദ്ധരിക്കുന്നത് കാണുക: മുഖൈരിഖ് തന്റെ ഗോത്രത്തിലെ ആളുകളെ കരാറിന്റെ കാര്യം ഓര്‍മിപ്പിച്ചു : ‘അല്ലയോ യഹൂദരേ, മുഹമ്മദിന്റെയും കൂട്ടരുടെയും വിജയത്തിന് നാം ഒരുമിക്കണമെന്ന് നിങ്ങള്‍ക്കറിയാമല്ലോ’. അതുകേട്ടപ്പോള്‍ അവര്‍ പറഞ്ഞു:’പക്ഷേ, ഇന്ന് ശാബത് ദിവസമാണല്ലോ.’ ‘ഒരു ശാബത്തുമില്ല ‘ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ വാളുമെടുത്ത് മുന്നോട്ടുനീങ്ങി. തദവസരത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു:’ഞാന്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ എന്റെ സകലസമ്പത്തും മുഹമ്മദിനുള്ളതാണ്. അദ്ദേഹത്തിന് അത് തന്നിഷ്ടപ്രകാരം ചെലവഴിക്കാവുന്നതാണ്.’ ഉഹുദ് രണാങ്കണവേദിയില്‍ അദ്ദേഹം കൊല്ലപ്പെടും വരെ ധീരധീരം പൊരുതി. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികിലെത്തിയ മുഹമ്മദ് നബി(സ) ഇപ്രകാരം പറഞ്ഞു: ‘യഹൂദസഹോദരങ്ങളില്‍ ഏറ്റവും ഉത്തമനായിരുന്നു മുഖൈരിഖ്’. ക്രൈസ്തവ രാജാവ് നേഗസ്(നജ്ജാശി) നബിതിരുമേനിയുടെ പ്രബോധനത്തിന് തുടക്കം കുറിച്ച കാലഘട്ടം. നബിയുടെ അനുയായികളായി വിരലിലെണ്ണാവുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. അവരാകട്ടെ, സമൂഹത്തിലെ പിന്നാക്ക-ദുര്‍ബല വിഭാഗത്തില്‍പെട്ടവരായിരുന്നു. തന്‍മൂലം ഖുറൈശികളുടെ പീഡനം അവര്‍ക്ക് ഏല്‍ക്കേണ്ടിവന്നു. അവരില്‍ പലരും ക്രൂരമായ ഭേദ്യങ്ങള്‍ക്ക് വിധേയരായി. തടവിലടക്കപ്പെട്ടു. ആ ഘട്ടത്തില്‍ അതിനെതിരെ യുദ്ധത്തിനൊരുങ്ങാന്‍ അല്ലാഹു അനുവാദം നല്‍കിയില്ല. അതിനാല്‍ മുസ്‌ലിംകള്‍ക്ക് മറ്റേതെങ്കിലും നാട്ടിലേക്ക് പലായനം ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടു. പക്ഷേ, അവരെവിടേക്കാണ് പോവുക? ആരാണ് അവര്‍ക്ക് സംരക്ഷണം നല്‍കുക? ഒരിടത്തും ഖുറൈശികള്‍ അവരെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലല്ലോ. എന്നാല്‍ മുഹമ്മദ് നബിക്ക് ഒരുത്തരമേ ഉണ്ടായുള്ളൂ, അബ്‌സീനിയയിലെ (ഇന്നത്തെ ഏത്യോപ്യ)നജ്ജാശി(നേഗസ് രാജാവ്). നജ്ജാശി എന്നത് അബ്‌സീനിയന്‍ രാജാവിന്റെ സ്ഥാനപ്പേരാണ്. അദ്ദേഹത്തിന്റെ യഥാര്‍ഥനാമം അശാമഃ എന്നാണ്.’അശാമഃ വളരെ നീതിമാനായ രാജാവായതുകൊണ്ട് തന്റെ അനുയായികള്‍ക്ക് ആ നാട്ടില്‍ യാതൊരു ദ്രോഹവും നേരിടേണ്ടിവരില്ല എന്ന് നബി(സ) മനസ്സിലാക്കി. അതിനാല്‍ അബ്‌സീനിയയിലേക്ക് പലായനംചെയ്യാന്‍ അദ്ദേഹം അനുയായികള്‍ക്ക് അനുവാദംകൊടുത്തു'(മുബാറക്പുരി78). ആദ്യം ഏതാനും ആളുകള്‍ അബ്‌സീനിയയിലേക്ക് പോയി. ശേഷം 83 പുരുഷന്‍മാരും 19 സ്ത്രീകളും അടങ്ങിയ രണ്ടാമത്തെ സംഘം പുറപ്പെട്ടു. അബ്‌സീനിയയിലെ രാജാവ് അവരെ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. മുസ്‌ലിംകള്‍ക്കെതിരെ രാജാവിനെ ഇളക്കിവിടാന്‍ പ്രതിനിധി സംഘത്തെ അയച്ച ഖുറൈശികളുടെ നടപടികളോട് നീതിപൂര്‍വമാണ് രാജാവ് സമീപിച്ചത്. രാജാവ് മുസ്‌ലിംകളെ രാജസന്നിധിയിലേക്ക് വിളിപ്പിച്ചു. മുസ്‌ലിംകളുടെയും ഖുറൈശികളുടെയും വാദമുഖങ്ങള്‍ കേട്ടു. ‘ഖുറൈശികള്‍ രണ്ട് പ്രതിനിധികളെ അയച്ചു. രാജാവിനായി വിലപിടിപ്പുള്ള സമ്മാനങ്ങളും കൂട്ടത്തില്‍ കൊടുത്തുവിട്ടു. മുസ്‌ലിംകളെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാന്‍ രാജാവിനെ നിര്‍ബന്ധിതനാക്കുംവിധം കാര്യങ്ങള്‍ ധരിപ്പിക്കാന്‍ അവരെ ചട്ടംകെട്ടി. എന്നാല്‍ ഇസ് ലാമിന്റെ മഹിതാശയങ്ങളും യേശുവിനെയും മര്‍യമിനെയും കുറിച്ച വീക്ഷണങ്ങളും കേട്ട് സംതൃപ്നായ രാജാവ് ഖുറൈശിപ്രതിനിധികള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ തിരിച്ചുനല്‍കി മുസ്‌ലിംകള്‍ എന്നെന്നും തന്റെ നാട്ടിലെ അതിഥികളായിരിക്കുമെന്ന് പറഞ്ഞ് അവരെ പറഞ്ഞുവിട്ടു'(അല്‍ഖഹ്താനി). നജ്ജാശി പിന്നീട് മുസ്‌ലിമാവുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ ഇസ്‌ലാംസ്വീകരണത്തെക്കുറിച്ച് പ്രവാചകന് വിവരം കിട്ടുന്നതിന് മുമ്പാണ് തിരുമേനി മുസ്‌ലിംകളെ മറ്റേതൊരു നാട്ടിലേക്കും വിടാതെ അബ്‌സീനിയയിലേക്ക് പറഞ്ഞയച്ചത്. മുസ്‌ലിംകള്‍ ആഗ്രഹിച്ചത്രയുംകാലം അവിടെ കഴിഞ്ഞുകൂടി. തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കാന്‍ അവര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവിടെയുണ്ടായി. പിന്നീട് മദീനയില്‍ നബിതിരുമേനി സുശക്തമായ ഒരു രാഷ്ട്രം സ്ഥാപിച്ചതിനുശേഷം ഖൈബര്‍ യുദ്ധം നടന്ന വര്‍ഷമാണ് അവര്‍ അബ്‌സീനിയ വിട്ടത്. നജ്ജാശി മരണപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം ആദ്യമായി മറഞ്ഞ മയ്യിത്തിനുവേണ്ടി നബിയും അനുയായികളും നമസ്‌കരിച്ചു. നബി (സ) പറഞ്ഞു: ‘ഇന്ന് ഏത്യോപ്യയയിലെ ഒരു വിശ്വാസി മരണപ്പെട്ടിരിക്കുന്നു'(ബുഖാരി 1320) ഇതരസമുദായങ്ങളില്‍പെട്ടവരെ തിരുമേനി എങ്ങനെ നോക്കിക്കണ്ടുവെന്ന് നാം മനസ്സിലാക്കി. നേരത്തെ ഉണ്ടായിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയിങ്ങനെയായിരിക്കും. അയാളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ വരുന്ന ചിത്രം ? ഒരു മനുഷ്യന്‍ ,അല്ലാഹു ആദരിച്ച സൃഷ്ടി. അയാളെപ്പറ്റിയുള്ള വിചാരം? അയാളെക്കുറിച്ച് അറിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അയാളുമായി നന്‍മയില്‍ വര്‍ത്തിച്ചുകൊണ്ട് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നു. അയാളെ എങ്ങനെയാണ് പരിഗണിക്കുന്നത്? അയാള്‍ എന്റെ സഹോദരനാണ്. ദൈവപ്രീതിക്ക് അര്‍ഹനാവുംവിധം സിദ്ധികള്‍ക്കുടയവന്‍. ദൈവത്തിന് വഴിപ്പെടാന്‍ അയാള്‍ ഒരുക്കമല്ലെങ്കില്‍തന്നെയും എന്റെ ആദരവുകള്‍ക്കര്‍ഹന്‍.
കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനുവേണ്ടി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ഇബിയുടെ മീറ്റർ റീഡിങ് നിർത്തിവെച്ചതായും, റീഡിങ് എടുക്കാൻ പറ്റാത്ത ഉപഭോക്താക്കളുടെ വൈദ്യുത ബിൽ ശരാശരി കണക്കാക്കി ആണ് നൽകുക എന്നും നിങ്ങൾ ഇതിനകം അറിഞ്ഞിരിക്കുമല്ലോ. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങിയുള്ള മീറ്റർ റീഡിങ് കാരണം റീഡിങ് എടുക്കുന്ന ആൾക്കും അതുപോലെതന്നെ മറ്റുള്ളവരിലേക്കും രോഗം പടർന്നു പിടിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ് മീറ്റർ റീഡിങ് തൽക്കാലത്തേക്ക് നിർത്തി വെച്ചിരിക്കുന്നത്.. നിലവിൽ ലഭ്യമായ ഓർഡറുകൾ അനുസരിച്ച് ഏപ്രിൽ 21 ആം തീയതി മുതൽ മീറ്റർ റീഡിങ് പുനരാരംഭിക്കുന്നത് ആണ്. അതായത് ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 21 മുതൽ ഏപ്രിൽ 15 വരെ റീഡിങ് എടുക്കേണ്ട ഉപഭോക്താക്കൾക്ക് ആണ് ആവറേജ് കണക്കാക്കി ബില്ല് നൽകുന്നത്.. ഇതുമായി ബന്ധപ്പെട്ടുള്ള ഏതാനും കാര്യങ്ങളാണ് ഈ പോസ്റ്റിൽ പറയുന്നത്… 1. എങ്ങനെയാണ് ആവറേജ് കണക്കാക്കുന്നത്? അവസാനത്തെ 3 ബില്ലിലെ ഉപഭോഗത്തിന്റെ ആവറേജ് ആണ് കണക്കാക്കുക. മൂന്ന് ബില്ല് ലഭിച്ചിട്ടില്ലാത്ത പുതിയ വൈദ്യുതി കണക്ഷനുകൾക്ക് നിലവിലുള്ള കണക്റ്റഡ് ലോഡിന് അനുസൃതമായി ആവറേജ് കണക്കാക്കും.. ഇത് അനുസരിച്ചായിരിക്കും ബിൽ തുക കണക്കാക്കുക. 2. യഥാർത്ഥ ഉപയോഗം ആവറേജിലും കുറവാണെങ്കിൽ ഉപഭോക്താവ് കൂടുതൽ പണം അടക്കേണ്ടി വരില്ലേ? ഒരു ഉദാഹരണം വഴി ഇത് വ്യക്തമാക്കാം. ഉദാഹരണത്തിന് എന്റെ വീട്ടിലെ മീറ്റർ റീഡിങ് 25/3/2020 ന് ആണ് എടുക്കേണ്ടത് എന്ന് കരുതുക. റീഡിങ് എടുക്കാൻ സാധിക്കാത്തതിനാൽ ആവറേജ് കണക്കാക്കി ആയിരിക്കും ബില്ല് തരിക. ഇവിടെ ഇതിനു മുൻപ് റീഡിങ് എടുത്തപ്പോൾ (25/01/2020) ഉള്ള റീഡിങ് 1501 ആണെന്ന് കരുതുക. അവസാന 3 ബില്ലിലെ ഉപഭോഗത്തിന്റെ ആവറേജ് 200 യൂണിറ്റ് ആണെന്നും കരുതുക. ഈ 200 യൂണിറ്റിനുള്ള ബില്ല് ആയിരിക്കും 25/3/2020 ന് എനിക്ക് ലഭിക്കുക. ഇനി ഇവിടെ അടുത്ത റീഡിങ് എടുക്കുന്നത് 25/5/2020 ന് ആയിരിക്കും. അന്ന് എടുക്കുമ്പോൾ കിട്ടിയ റീഡിങ് 1801 ആണെന്ന് കരുതുക. അതായത് 25/1/2020 മുതൽ 25/5/2020 വരെയുള്ള 4 മാസക്കാലയളവിൽ വന്ന ഉപഭോഗം എന്നത് 300 യൂണിറ്റ് മാത്രമാണ്. ഈ 300 യൂണിറ്റ് എന്നത് 2 ബില്ലിംഗ് പിരീഡിൽ ഉള്ള യൂണിറ്റ് ആയതിനാൽ 300 നെ രണ്ടു കൊണ്ട് ഡിവൈഡ് ചെയ്യുകയും ഓരോ ബില്ലിംഗ് പിരീഡിലും 150 യൂണിറ്റ് ഉപഭോഗം വന്നു എന്ന് കണക്കാക്കുകയും ചെയ്യും. ഇതിൽ ആദ്യത്തെ ബില്ലിംഗ് പിരീഡിൽ 200 യൂണിറ്റ് കണക്കാക്കിയാണ് ബില്ല് തന്നിരുന്നത്. ആ ബില്ലിനെ 150 യൂണിറ്റ് കണക്കാക്കി റിവൈസ് ചെയ്യുകയും നമ്മൾ കൂടുതലായി അടച്ച പണം അഡ്വാൻസ് ആയി കണക്കാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ 25/5/2020 ന് ബില്ല് തരുമ്പോൾ ഈ അഡ്വാൻസ് പണം കുറച്ച് അതിനുശേഷമുള്ള തുകയെ അടക്കേണ്ടതുള്ളൂ. ആവറേജ് കണക്കാക്കിയപ്പോൾ കൂടുതൽ തുക അടക്കേണ്ടി വന്നെങ്കിലും തൊട്ടടുത്ത ബില്ലിൽ കൂടുതലായി അടച്ച തുക കിഴിച്ചതിനാൽ ഉപഭോക്താക്കൾക്ക് നഷ്ടം വരികയില്ല. മാസാമാസം റീഡിങ് എടുക്കുന്ന ഉപഭോക്താക്കൾക്കും ഇങ്ങനെ തന്നെയാണ് ബില്ല് കണക്കു കൂട്ടുക. 3. യഥാർത്ഥ ഉപയോഗം ആവറേജിലും കൂടുതൽ ആണെങ്കിലോ?? കൂടുതലാണെങ്കിലും മുകളിൽ പറഞ്ഞ രീതിയിൽ തുക കണക്കാക്കുകയും കൂടുതലായി അടയ്ക്കേണ്ട തുക അടുത്ത ബില്ലിൽ വരികയും ചെയ്യും. 4. ഇങ്ങനെ ആവറേജ് കണക്കാക്കിയ ബില്ല് റിവൈസ് ചെയ്യുമ്പോൾ വിവിധ സ്ലാബുകളിൽ ഉള്ള റേറ്റ് പരിഗണിക്കുമോ? അതോ ഒരേ റേറ്റ് ആയിരിക്കുമോ? സ്ലാബ് റേറ്റ് ബാധകമായ എല്ലാ ഉപഭോക്താക്കൾക്കും അതനുസരിച്ചായിരിക്കും ബില്ലുകൾ നൽകുക. 5. ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക a. രണ്ട് മാസം കൂടുമ്പോൾ ബില്ലു വരുന്ന ഉപഭോക്താക്കൾക്ക് ആവറേജ് കണക്കാക്കുന്നത് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസത്തെ ഉപഭോഗം കണക്കാക്കിയും മാസാമാസം ബില്ലുകൾ വരുന്ന ഉപഭോക്താക്കൾക്ക് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ ഉപഭോഗം കണക്കാക്കിയും ആണ്. ഈ മാസങ്ങളിലെ വൈദ്യുത ഉപയോഗം മാർച്ച്, ഏപ്രിൽ മാസങ്ങളെ അപേക്ഷിച്ച് കുറവായിരിക്കാൻ ആണ് സാധ്യത.. അതുകൊണ്ട് ഇപ്പോഴുള്ള യഥാർത്ഥ ഉപഭോഗം ആവറേജിനേക്കാളും കൂടുതൽ ആയിരിക്കും.. b. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാലും, എല്ലാ ആളുകളും വീടുകളിൽ തന്നെ ഇരിക്കുന്നതിനാലും വ്യാപാരസ്ഥാപനങ്ങളുടെ യഥാർത്ഥ ഉപഭോഗം ശരാശരിയിലും കുറവാകാനും വീടുകളിലെ യഥാർത്ഥ ഉപഭോഗം ശരാശരിയിലും കൂടുതൽ ആകാനും ആണ് സാധ്യത. c. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിലവിൽ വൈദ്യുത ബിൽ കുടിശ്ശിക വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കുക ഇല്ല. വൈദ്യുത മോഷണം, സുരക്ഷാപ്രശ്നങ്ങൾ എന്നീ കാരണങ്ങൾകൊണ്ട് മാത്രമേ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയുള്ളൂ. എന്നിരുന്നാലും വൈദ്യുത ബിൽ അടയ്ക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽ കെഎസ്ഇബിയുടെ ഓൺലൈൻ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി ബില്ലുകൾ യഥാസമയം അടക്കുന്നതാണ് ഉത്തമം.. ഇല്ലായെങ്കിൽ രണ്ടും മൂന്നും ബില്ലുകൾ ഒരുമിച്ച് അടയ്ക്കേണ്ടി വരുമ്പോൾ വലിയ ഒരു തുക തന്നെ അടക്കേണ്ടി വന്നേക്കാം.. d. മെയ് 3 നു ശേഷം കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകൾ തുറക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ കഴിയുന്നതും എല്ലാ ആളുകളും ഓൺലൈൻ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വൈദ്യുത ബിൽ അടക്കാൻ ശ്രമിക്കുക…
"To realize Self reliant Local Self Governments committed to function as People’s institutions , driven by democratic principles and seamless participation of citizens in decision making, planning and creation of a vibrant environment where concerns of each and every one are valued." മിഷന്‍ To ensure Fund and Freedom to achieve constitutionally mandated responsibilities , Local development and Social Security. To empower the authorities to adhere to the principles of good governance through optimal use of Information and Communication Technology. To develop mechanisms for community participation in decision making and sustainable development. To realize an equitable and caring society with special focus on marginalized and weak. നഗരകാര്യ വകുപ്പ്‌ വിഷന്‍ Vibrant and clean cities through inclusive, sustainable and integrated urban development, good governance and efficient service delivery. മിഷന്‍ Enhance quality of life by providing complete sanitation through sustainable liquid and solid waste management practices, ample housing and livelihood opportunities to every household to eradicate urban poverty. E governance and ICT Solutions for service delivery, conservation of nature and heritage. Create platform for ease of doing business to ensure economic growth of cities. ഗ്രാമ വികസന വകുപ്പ് മിഷന്‍ ഗ്രാമവികസന ദൗത്യം ഗ്രാമവികസന കർമ്മപരിപാടികൾ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ ഭാരതത്തിൽ ആരംഭിച്ചിരുന്നു .ഒട്ടുമിക്ക ഗ്രാമവികസന പരിപാടികളും വർഷങ്ങളായി നടപ്പിലാക്കി വരുന്നത് ഗ്രാമീണജനതയുടെ ആവശ്യങ്ങൾക്കനുസൃതമായിട്ടാണ്. ദരിദ്ര ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, എന്നിവയ്ക്ക് ഊന്നൽ നൽകി; കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളിലൂടെ ഗ്രാമവികസന പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഗ്രാമീണ ജനങ്ങള്‍ക്ക് സുസ്ഥിരവരുമാനം, വീടുകളുടെ നിർമാണം, ആരോഗ്യ പരിശീലനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കാണ് ഗ്രാമവികസന വകുപ്പ് പ്രാഥമിക പരിഗണന നൽകുന്നത്. ഉദ്ദേശ്യലക്ഷ്യങ്ങൾ സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം, സംരംഭം തുടങ്ങാന്‍ അടിസ്ഥാന സൗകര്യങ്ങൾ, വായ്പ, ദരിദ്ര ജനങ്ങളുടെ ദാരിദ്ര്യം നിർമാർജനം ചെയ്യുക കൃഷിയും അനുബന്ധ തൊഴിലും ഇല്ലാത്ത കാലങ്ങളിൽ തൊഴിലും അതിലൂടെ കൂലിയും ദരിദ്ര ജനങ്ങൾക്ക് ലഭ്യമാകുക, അങ്ങനെ ദാരിദ്ര്യത്തെ കുറയ്ക്കുക പാര്‍പ്പിടം, ഗതാഗത സൗകര്യങ്ങള്‍, പൊതു കെട്ടിടങ്ങൾ, ശൗചാലയങ്ങൾ തുടങ്ങി ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക ഗ്രാമീണ ജനങ്ങളുടെ ആരോഗ്യ ശീലങ്ങളിൽ അവബോധം സൃഷ്ടിക്കുക, ശുചിത്വ സൗകര്യങ്ങൾ ലഭ്യമാക്കുക, ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകുവാൻ അവരെ പ്രാപ്തരാക്കുക
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടൻ ബാല വിവാഹിതനായിരിക്കുകയാണ്. ഇന്നായിരുന്നു താരത്തിൻ്റെ വിവാഹ റിസപ്ഷൻ. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ റിസപ്‌ഷനിൽ വളരെ ഇമോഷണൽ... Events Events1 year ago ‘ലാലേട്ടാ യുഎഇയിലെത്തുമ്പോള്‍ ഞങ്ങളെ ഒക്കെ ഒന്ന് കാണാന്‍ വരാമോ; ഒരു കൊല്ലം മുന്‍പ് നല്‍കിയ വാക്ക് പാലിച്ച് മോഹന്‍ലാല്‍, സര്‍പ്രൈസായി നഴ്സുമാര്‍ Events2 years ago ഇതാണ് നീരജിന്റെ കുഞ്ഞു രാജകുമാരി, മകളുടെ ചിത്രം പങ്കുവച്ച് നീരജ് മാധവ് Celebrities2 years ago ജീവിതത്തിലെ സ്പെഷ്യൽ ദിവസത്തെ കുറിച്ച് ദേവി ചന്ദന, ആശംസകളുമായി ആരാധകർ സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. ആദ്യം കോമഡി സ്കിറ്റുകളിലൂടെ ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി. തുടർന്ന് സീരിയലുകളിലും സിനിമകളിലും സജീവമായി. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. ഗായകനായ... Celebrities2 years ago “സ്കൂളിൽ തന്റെ ജൂനിയർ ആയ പെൺകുട്ടി ആയിരുന്നു അവൾ”. നോർത്ത് ഇന്ത്യൻ കുടുംബത്തിലെ അമാലിനെ സ്വന്തമാക്കിയ കഥ പറഞ്ഞ് ദുൽക്കർ മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള നടന്മാരുടെ പേര് നോക്കിയാൽ മുൻപന്തിയിൽ ദുൽഖർ സൽമാൻ എന്ന പേര് കേൾക്കാം. മമ്മൂട്ടിയെന്ന നടന്റെ മകൻ എന്നതിലുപരി സ്വന്തം കഴിവും അഭിനയവും കൊണ്ട് തന്റേതായ ആരാധകരെ സൃഷ്‌ടിച്ച നടനാണ് ദുൽഖർ.... Events2 years ago കൃഷ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്നു, ശുഭ വാർത്ത കേൾക്കാൻ കാത്തിരുന്ന് ആരാധകർ ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോഡിയാണ്‌ രാധാകൃഷ്ണ സീരിയലിലെ രാധയും കൃഷ്ണനും. മലയാളത്തിലും കണ്ണന്റെ രാധ എന്ന പേരിൽ സീരിയൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റിലാണ് മൊഴിമാറ്റം ചെയ്ത് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. സുമേധ് മുദ്‌ഗൽകർ ആണ്... Celebrities2 years ago ആദ്യന്തയ്ക്ക് ഇത് ആദ്യത്തെ പിറന്നാൾ, ആഘോഷമാക്കി സ്നേഹയും പ്രസന്നയും തെന്നിന്ത്യൻ താര ജോഡികളായ സ്നേഹയ്ക്കും പ്രസന്നയ്ക്കും ഒത്തിരി ആരാധകരുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ ഓരോ വിശേഷങ്ങളും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ഇളയ കൺമണിയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഇരുവരും. കഴിഞ്ഞ ജനുവരിയിലാണ്... Celebrities2 years ago “ഓർക്കുന്നുണ്ടോ പെണ്ണുങ്ങളെ.. ” സാരിയിൽ അതിസുന്ദരികളായി താരങ്ങൾ, ചിത്രം പങ്കുവച്ച് പൂർണിമ ജീവിതത്തിൽ സൗഹൃദത്തിന് വലിയ വില കൊടുക്കുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ മലയാള സിനിമയിലും ഒത്തിരി നല്ല സൗഹൃദങ്ങളുണ്ട്. നസ്രിയ, പൃഥ്വി, ദുൽഖർ എന്നിവരുടെ സൗഹൃദവും, വിനീത്, നിവിൻ പോളി, അജു വർഗീസ് തുടങ്ങിയവരുടെ സൗഹൃദം അങ്ങനെ... Celebrities2 years ago മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അമൃതയുടെ വിവാഹം; വരനും സുപരിചിതൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന സീരിയലിലെ വേഷമാണ് അമൃതയെ കൂടുതൽ ജനപ്രിയയാക്കിയത്. ഇപ്പോഴിതാ,... Events2 years ago കടലിന് അഭിമുഖമായി മകൾക്ക് പിറന്നാൾ ആഘോഷമൊരുക്കി ജയസൂര്യ.. ഏറെ പ്രതിസന്ധികളിലൂടെ നായക പദവിയിലേക്ക് ഉയർന്ന താരമാണ് ജയസൂര്യ. സിനിമയിലേക്ക് എത്താൻ ജയസൂര്യ താണ്ടിയ പാതകൾ വളരെ പ്രയാസകരമായിരുന്നു. ഒരു സാദാരണ കുടുംബത്തിൽ നിന്നും മിമിക്രി വേദിയിലേക്കും അവിടെ നിന്നും ജൂനിയർ ആര്ടിസ്റ്റായും സഹനടനായുമൊക്കെ എത്തിയ... More Posts Page 1 of 3123 Updates ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്... മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്... നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്... 3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത് ‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്... “ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം... മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്... തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!! പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം... ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ... മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും... തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!! മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...
വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ അണുബാധകൾ പോലുള്ള ഘടകങ്ങൾ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. ‌ Web Team First Published Sep 30, 2022, 9:16 PM IST ലൈംഗിക ബന്ധത്തിനിടെയുള്ള വേദന മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. സെക്സിനിടെയുള്ള വേദന സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ബാധിക്കാം. ലൈംഗിക ബന്ധത്തിനിടെയോ അതിന് ശേഷമോ ഉള്ള ജനനേന്ദ്രിയ വേദനയാണ് ഡിസ്പാരൂനിയ.വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. വേദനാജനകമായ ലൈംഗിക ബന്ധത്തിന്റെ ശാരീരിക കാരണങ്ങൾ വ്യത്യസ്തമാണ്. പല തരത്തിലുള്ള വേദനാജനകമായ ലൈംഗിക ബന്ധങ്ങളുമായി വൈകാരിക ഘടകങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. 70 ശതമാനം ആളുകൾക്ക് ലൈംഗിക വേളയിലോ ശേഷമോ വേദന അനുഭവപ്പെടുന്നതായി വിദ​ഗ്ധർ പറയുന്നു. വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ അണുബാധകൾ പോലുള്ള ഘടകങ്ങൾ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. ‌ ' ലെെം​ഗിക ബന്ധത്തിനിടെയുള്ള വേദന ചില സ്ത്രീകൾ ആസ്വാദിക്കുന്നുണ്ട്. എന്നാൽ അവരുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ അത് വേദനാജനകമാണ്...' - സെഡാർസ് സിനായിലെ ഡോ. കാരിൻ എയിൽബർ പറഞ്ഞു. വേദന നേരിയതോ കഠിനമോ ആണെങ്കിലും അത് ​ഗുരുതരമാവുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണമെന്ന് അവർ പറയുന്നു. യോനിയിലെ വേദന അവഗണിക്കാതിരിക്കുന്നത് പ്രധാനമാണ്. വേദനാജനകമായ ലൈംഗിക ബന്ധവും മാനസികാരോഗ്യത്തെ ബാധിക്കാമെന്നും ഡോ. കാരിൻ പറഞ്ഞു. യോനിയിലെ വരൾച്ചയും ലൂബ്രിക്കേഷന്റെ അഭാവവും സെക്സിനിടെ വേ​ദന ഉണ്ടാകുന്നതിന് പ്രധാനകാരണമാണ്. മൂത്രനാളിയിലെ അണുബാധ, യോനിയിലെ അണുബാധ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന അണുബാധ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ ഗർഭാശയ ഫൈബ്രോയിഡുകൾ പോലുള്ള മെഡിക്കൽ അവസ്ഥകൾ, അലർജി എന്നിവയെല്ലാം ഇതിന് കാരണമാകാം. സെക്സിനിടെ വേദന അനുഭവപ്പെടുന്നവർ കോണ്ടം, മറ്റ് സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുക.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
തിരുവനന്തപുരം: അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ പോലീസിന്‍റെ ഭാഗത്ത്‌ വീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പ്രതികൾ പോലീസിന്‍റെ കണ്ണിൽ നിന്ന് മറഞ്ഞുനില്കാൻ വിദഗ്ദരാണ്. അച്ചടക്ക നടപടികൾ നിയമപരമായ നടപടിക്രമത്തിലൂടെ മാത്രമേ കൈക്കൊള്ളാൻ സാധിക്കൂവെന്നും ആന്‍റണി രാജു വ്യക്തമാക്കി. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതികളെ പിടികൂടാനാകാത്തത് വന്‍ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. പ്രതികള്‍ ഒളിവിലാണെന്നും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മകളുടെ കണ്‍സഷന്‍ പുതുക്കാനായി കട്ടാക്കട ഡിപ്പോയിലെ കൗണ്ടറിലെത്തിയ പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്‍റ് സിപി മിലന്‍ ഡോറിച്ച്, വിരമിച്ച ജീവനക്കാരന്‍ അജികുമാര്‍ എന്നിവരാണ് പ്രതികള്‍. Don't Miss ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ട് നാള്‍; കോണ്‍ഗ്രസില്‍ ചേർന്ന് ബിജെപി മുന്‍ മന്ത്രിയും മകനും വിഴിഞ്ഞം സംഘർഷം; ബുദ്ധികേന്ദ്രം അദാനിയുടേതാണോയെന്ന് അന്വേഷിക്കണം: കെ.സി വേണുഗോപാൽ എംപി ‘വിഴിഞ്ഞത്തുണ്ടായ അക്രമത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിന്’; ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിക്ക് എന്താണ് ഈഗോ... ‘കേന്ദ്ര സർക്കാരിന്‍റെ പ്രവൃത്തികളില്‍ എല്ലാവർക്കും എതിർപ്പ്; ഭാരത് ജോഡോ യാത്ര ജനങ്ങളെ കേള്‍ക്കാന്‍’:... ‘കെ റെയില്‍ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനവും കേസുകളും പിന്‍വലിക്കണം; പദ്ധതി പൂർണ്ണമായും പിന്‍വലിക്കുന്നതുവരെ സമരം... പ്രളയദുരന്തത്തില്‍ നിന്ന് കരകയറും മുന്നേ ജപ്തി ഭീഷണിയുമായി ‘സർക്കാരിന്‍റെ സ്വന്തം ബാങ്ക്’; കേരള... വിഴിഞ്ഞത്ത് സർക്കാർ പ്രകോപനം അവസാനിപ്പിക്കണം: കെ സുധാകരൻ എംപി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വർലൈനിന് ‘താല്‍ക്കാലിക സ്റ്റോപ്പ്’; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് സർക്കാർ ഇടുക്കിയില്‍ യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു; ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കി ‘വിഴിഞ്ഞം സംഘർഷം സർക്കാരിന്‍റെ തിരക്കഥ’; ഗുരുതര വിമർശനവുമായി ലത്തീന്‍ അതിരൂപത ‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തരൂർ’; മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഴിഞ്ഞത്ത് സംഘർഷം: പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരക്കാർ; രണ്ട് ജീപ്പുകള്‍ മറിച്ചിട്ടു ‘ഒപ്പമുണ്ട് എംപി’; നിരവധി പേർക്ക് ആശ്വാസമായി ബെന്നി ബഹനാന്‍ എംപിയുടെ സൗജന്യ മെഗാ... ‘പിണറായി സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലെത്തി’; ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്ത... ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനാ കേന്ദ്രമായി തരംതാണു; നടക്കുന്നത് അഴിമതി മാത്രം’ വിരട്ടല്‍ വേണ്ടെന്ന്... ‘സത്യവും നീതിയും ജയിച്ചു’; സോളാർ കേസില്‍ അടൂർ പ്രകാശ് എംപിക്ക് ക്ലീന്‍ ചിറ്റ് അബുദാബി ജിഡിപിയില്‍ വര്‍ധന: എണ്ണയിതര മേഖലയില്‍ മുന്നേറ്റം; ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും മികച്ച... ചോര വീണാലും തളരാതെ മുന്നോട്ട്; ഭാരത് ജോഡോ യാത്രയ്ക്കിടെ വീണു പരിക്കേറ്റ് കെ.സി... മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍വെച്ച് പക്ഷെ മര്‍ദ്ദിച്ചതാരെന്ന് അറിയില്ല; ഉദ്യോഗസ്ഥരെ വെള്ളപ്പൂശി കിളികൊല്ലൂര്‍ മര്‍ദ്ദനക്കേസ് റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയോട് ചേര്‍ന്ന് (കെല്‍) വ്യയവസായ പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെല്ലിന്റെ പുതിയ കോര്‍പ്പറേറ്റ് കാര്യാലയം മാമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെല്ലിനെ രാജ്യത്തെ മികച്ച സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കെല്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ട് വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഓഡിറ്റ് കമ്മിറ്റിയും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്ന പതിവ് ഇനിയുണ്ടാകില്ലെന്നും കമ്പനികള്‍ക്ക് ഉല്‍പാദനക്ഷമത കൂട്ടി ലാഭമുണ്ടാക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കമ്പനികള്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടതാണെന്നും പി. രാജീവ് പറഞ്ഞു. കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ കെല്‍ വികസിപ്പിച്ച ഇന്റലിജന്റ് ട്രാന്‍സ്‌ഫോര്‍മര്‍ മോണിട്ടറിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നേരില്‍ കണ്ട് മനസ്സിലാക്കി. കോര്‍പ്പറേറ്റ് കാര്യാലയം മാമലയിലേക്ക് മാറ്റുന്നതിലൂടെ വാടകയിനത്തിലും മറ്റിനങ്ങളിലുമായി പ്രതിവര്‍ഷം ഏതാണ്ട് 12 ലക്ഷം രൂപ ലാഭിക്കാനാകുമെന്ന് കെല്‍ മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗീസ് പറഞ്ഞു. കമ്പനിയുടെ വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി പുതിയ ഉത്പന്നങ്ങള്‍ കെല്‍ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി ബോര്‍ഡിന് വേണ്ടി ഉത്പാദനച്ചിലവ് കുറഞ്ഞ ഉന്നത നിലവാരമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ വികസിപ്പിച്ചെടുത്തിലൂടെ ബോര്‍ഡില്‍ നിന്നും കമ്പനിക്ക് 50 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കെഎസ്ആര്‍ടിസി ബസ്, ജലഗതാഗത വകുപ്പ് ബോട്ട്, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയിലെ ഡീസല്‍ എഞ്ചിനുകള്‍ മാറ്റി ഇലക്ട്രിക് വാഹനങ്ങളാക്കുന്ന പദ്ധതിക്കും കമ്പനി തുടക്കം കുറിച്ചിട്ടുണ്ടെന്നും ഷാജി എം. വര്‍ഗീസ് പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ഐഒടി അധിഷ്ഠിത പദ്ധതികളും കമ്പനിയുടെ പരിഗണനയിലുണ്ടെന്നും കെല്‍ എംഡി പറഞ്ഞു. പി.വി. ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ സി.ആര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ബിജു വി. ജോണ്‍, സിഐറ്റിയു കെല്‍ പ്രസിഡന്റ് എ.ബി. സാബു, കെല്‍ ചെയര്‍മാന്‍ പി.കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പനമ്പിള്ളി നഗര്‍ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിലായിരുന്നു കെല്ലിന്റെ കോര്‍പ്പറേറ്റ് കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്.
സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും അടക്കം സ്വര്ണക്കടത്ത് കേസിലെ പ്രതികളുടെ വാട്സ്ആപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസി . കേസിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു. Also Read: സ്വര്ണക്കടത്ത് കേസിലെ മറ്റൊരു മന്ത്രി ആര്? ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച എൻഐഎ സംഘം മൊഴികളും തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പ്രത്യേകം … By Sambhu MS Wed, 16 Sep 2020 സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വാട്സ്ആപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസി . കേസിൽ പിടിക്കപ്പെ‍ട്ടതിനെ തുടർന്ന് പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു. Also Read: സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു മന്ത്രി ആര്? ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച എൻഐഎ സംഘം മൊഴികളും തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പ്രത്യേകം പരിശോധിക്കുകയാണ്. Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും എന്തെങ്കിലും കാര്യത്തിൽ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ എൻഐഎ പ്രത്യേകം പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ട്രേഡ്സ്മാൻ മേറ്റ്‌, ഫയർമാൻ, മെറ്റീരിയൽ അസിസ്റ്റന്റ് എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പ് ‘സി’ സിവിലിയൻ പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള ഷോർട്ട് നോട്ടീസ് ആർമി ഓർഡൻസ് കോർപ്സ് ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറങ്ങിയിട്ടുണ്ട്. വിശദമായ നോട്ടിഫിക്കേഷൻ ഉടനെ പുറത്തിറക്കും (Army Ordnance Corps Recruitment). 2212 വേക്കൻസികളാണ് ആകെയുള്ളത്. ഇന്ത്യ ഒട്ടാകെയുള്ള വിവിധ പോസ്റ്റുകളിൽ ആയിരിക്കും നിയമനം. ഓൺലൈനായാണ് അപേക്ഷകൾ അയക്കേണ്ടത്. Also read:ബോർഡർ പോലീസിൽ ഹെഡ് കോൺസ്റ്റബിൾ ട്രേഡ്സ്മാൻ മേറ്റ്‌, ഫയർമാൻ തസ്തികകളിൽ 18 മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. മെറ്റീരിയൽ അസിസ്റ്റന്റിന്റെ പ്രായപരിധി 18 മുതൽ 27 വയസ്സുവരെയാണ്. നിയമാനുസൃതമായ വയസ്സിളവ് ഉണ്ടാകും. ട്രേഡ്സ്മാൻ മേറ്റ്‌, ഫയർമാൻ തസ്തികകളിൽ അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. ഗ്രാജുവേഷന് ഡിപ്ലോമയോ ആണ് മെറ്റീരിയൽ അസിസ്റ്റന്റിന്റെ യോഗ്യതയായി ആവശ്യപ്പെടുന്നത്.
വിവിധ രാജ്യങ്ങളില്‍ ചെസ് മത്സരങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍ രൂപീകരിച്ച അന്താരാഷ്ട്ര ചെസ് ഫെഡറേഷനാണ് എല്ലാവര്‍ഷവും ജൂലൈ 20 ചെസ് ദിനമായി ആചരിക്കുന്നത്. 1924-ല്‍ രൂപീകരിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 181 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്. ഈ ദിനത്തോടനുബന്ധിച്ച് സംഘടന ചെസ് മത്സരങ്ങളും മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 2013-ല്‍ 178 രാജ്യങ്ങള്‍ ചെസ് ദിനം ആചരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ, പേര്‍ഷ്യ, അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ചെസിന്റെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ പുരാതനകാലം മുതല്‍ക്കേ ചതുരംഗം എന്ന കളി പ്രസിദ്ധമായിരുന്നു. ചതുരംഗം എന്നത് പുരാണഭാരതത്തിലെ സൈന്യത്തെ തന്നെ സൂചിപ്പിച്ചിരുന്നു. നാലുതരം അംഗങ്ങള്‍ അഥവാ സേനാവിഭാഗങ്ങള്‍ എന്നാണ് അതിനര്‍ത്ഥം. ആധുനിക കാലത്ത് ഇന്ത്യയും അനേകം പ്രഗല്‍ഭരായ കളിക്കാരെ സംഭാവന ചെയ്തിട്ടുണ്ട്. ഇതില്‍ വിശ്വനാഥന്‍ ആനന്ദിന്റെ പേര് ലോകപ്രശസ്തമാണ്. 1997 മുതല്‍ തുടര്‍ച്ചയായി ലോക ചാമ്പ്യനാണ് ഇദ്ദേഹം. കൂടാതെ ജൂനിയര്‍ സീനിയര്‍ തലങ്ങളില്‍ അനേകം മികച്ച കളിക്കാര്‍ ഇന്ത്യയിലുണ്ട്. Share Prev Post ഇപ്പോള്‍ വാങ്ങിക്കാം ഒന്നല്ല 800-ലധികം പുസ്തകങ്ങള്‍! Next Post സൗന്ദര്യമോ കരുത്തോ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം…
കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ സൈലൻറ് ആയി പടർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ലിവർ സിറോസിസ് അഥവാ കരൾവീക്കം എന്ന് പറയുന്ന ഒരു അവസ്ഥ. മുൻപ് ഇത് മദ്യപാനികളിൽ മാത്രം കണ്ടുവരുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് ഇത് പലവിധ രോഗങ്ങളുടെ ഭാഗമായി കരൾ വീക്കം അഥവാ ലിവർ സിറോസിസ് വരുന്നുണ്ട്. കേരളത്തിൽ ഇതുവരെ കണക്കാക്കിയിട്ടുള്ള കണക്കുകൾ പ്രകാരം ഒരു വർഷത്തിൽ 5000 മുതൽ 10000 വരെ രോഗികൾ കരൾ വീക്കം അഥവാ സിറോസിസ് ബാധിച്ച് കേരളത്തിൽ മരണപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ കരൾ വീക്കത്തിന് മരണപ്പെടുന്നത് എഴുപതിനായിരം രോഗികളാണ് ഒരു വർഷത്തിൽ. ഈ 70000 ൽ 10000 ഈ കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്ന് ആണ് എന്ന് പറയുമ്പോൾ കേരളത്തിൽ എത്ര വ്യാപകമായ കരൾ വീക്കത്തിന് കേന്ദ്രമാണ് എന്ന് നമ്മൾ മനസ്സിലാക്കണം. ഏറ്റവും കൂടുതൽ കരൾവീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് മദ്യപാനം തന്നെ ആണ് നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ മദ്യം വിൽക്കുന്ന അല്ലെങ്കിൽ മദ്യപാനികൾ ഉള്ള ഒരു സംസ്ഥാനം എന്ന് പറയുന്നത് കേരളം തന്നെയാണ്. മദ്യപാനം മാത്രമാണോ കരൾവീക്കം ഉണ്ടാകുന്നത്? അല്ല കരളിനെ ബാധിക്കുന്ന ചില രോഗങ്ങൾ ചില ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് അല്ലങ്കിൽ ഹെപ്പറ്റൈറ്റിസ്-ബി വൈറസ് . ഇൻഫെക്ഷൻ അല്ലെങ്കിൽ കരളിന് വരുന്ന ചിലതരം മഞ്ഞപ്പിത്തങ്ങൾ തുടങ്ങിയവയെല്ലാം കരൾവീക്കം അഥവാ ലിവർ സിറോസിസിലേക്ക് കൊണ്ട് എത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
Breaking News: ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം ◆ ഇന്ത്യയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍ ◆ വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിച്ചു: പ്രധാനമന്ത്രി ◆ സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: കെ സുധാകരൻ ◆ യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഡിംപിള്‍ യാദവ്; ഭൂരിപക്ഷം രണ്ടരലക്ഷത്തിലധികം ◆ ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ ◆ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും; ഗുജറാത്തിലെ പരാജയത്തിൽ മല്ലികാർജുൻ ഖാർഗെ ◆ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് സർക്കാർ പാലിക്കും; ഹിമാചൽ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഉറപ്പ് ◆ ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ ◆ ബിജെപിയുടെ വൻ വിജയം; ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ രാജിവച്ചു ◆ Topic: Food poison മാമോദീസ ചടങ്ങില്‍ പഴകിയ ബീഫ് ഉപയോഗിച്ച്‌ ഉണ്ടാക്കിയ ബിരിയാണി വിളമ്ബി;കേറ്ററിംഗ് ഉടമയ്‌ക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം മട്ടാഞ്ചേരി: മാമോദീസ ചടങ്ങില്‍ പഴകിയ ബീഫ് ഉപയോഗിച്ച്‌ ഉണ്ടാക്കിയ ബിരിയാണി വിളമ്ബിയ കേറ്ററിംഗ് ഉടമയ്‌ക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം. മട്ടാഞ്ചേരി മെക്സിക്കയിലെ സെക്കണ്ടറി സ്കൂളില്‍ വിഷബാധയേറ്റ് അറുപതോളം വിദ്യാര്‍ഥികള്‍ ബോധരഹിതരായി; ഒരാളുടെ നില ഗുരുതരം മെക്സികോസിറ്റി: തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപ്സിലെ സെക്കണ്ടറി സ്കൂളില്‍ വിഷബാധയേറ്റ് അറുപതോളം വിദ്യാര്‍ഥികള്‍ ബോധരഹിതരായി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
കാഞ്ഞങ്ങാട്: വേനല്‍കന ത്തതോടെ അഗ്നിബാധയും വ്യാപകം. മകരത്തില്‍ മരംകോച്ചുന്ന തണുപ്പെന്ന പഴമൊഴി പഴങ്കഥയാകുന്നു. മകരം പകുതിയായതോടെ തന്നെ വെയിലിനു കാഠിന്യമേറുകയാണ്. ദിവസവും നാലും അഞ്ചും സ്ഥലങ്ങളില്‍നിന്നാണ് അഗ്നിശമന സേനയിലേക്ക് തീപിടുത്ത സന്ദേശമെത്തുന്നത്. ഇപ്പോള്‍തന്നെ ഒരുദിവസം ശരാശരി അഞ്ചു കേസെങ്കിലും ഹോസ്ദുര്‍ഗ് ഫയര്‍‌സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ദേശീയപാതയില്‍ ചാലിങ്കാലില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ രണ്ടു മണിക്കൂറിലേറെ വേണ്ടിവന്നു. കാഞ്ഞങ്ങാട് ഫയര്‍‌സ്റ്റേഷനില്‍ അഞ്ച് ഫയര്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെ ഏഴ് വാഹനങ്ങളാണ് ഉള്ളത്. നാലു ഡ്രൈവര്‍മാരുമുണ്ട്. രണ്ട് ഫയര്‍മാന്മാരുടെ ഒഴിവും ഇവിടെയുണ്ട്. വെയിലിനു ചൂടുകൂടുന്നതോടെ കേസുകളുടെ എണ്ണം പത്തുവരെയാകാം. തൊട്ടടുത്ത തൃക്കരിപ്പൂര്‍ ഫയര്‍‌സ്റ്റേഷനില്‍ ശരാശരി അഞ്ചുകേസുകള്‍ ഇപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാരണങ്ങള്‍ റോഡ് സൈഡുകളിലെ പറമ്പുകളില്‍ യഥാസമയം പുല്ലുനീക്കം ചെയ്യാതിരിക്കുന്നതും പകല്‍സമയത്ത് പുല്ലുകള്‍ കത്തിക്കുന്നതുമൊക്കെയാണ് തീപിടുത്തം വ്യാപകമാക്കുന്നത്. ഇതിനുപുറമെ പുകവലിക്കാര്‍ അശ്രദ്ധയോടെ വലിച്ചുതള്ളുന്ന സിഗററ്റ് കുറ്റികളും തീപിടിത്തത്തിനിടയാക്കുന്നുണ്ട്. തീപിടുത്തത്തിനെതിരെ ജാഗരൂകരായിരിക്കാന്‍ സ്‌കൂള്‍തലത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തിവരുന്നുണ്ട്.
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
അലക്‌സ് വര്‍ഗീസ്: ലിവര്‍പൂളില്‍ താമസിക്കുന്ന രാജു തോമസിന്റെയും, മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുന്ന ഗ്രേസി ജോസിന്റെയും മാതാവ് ഏറ്റുമാനൂര്‍ ഓണംതുരുത്ത് മ്ലാവില്‍ പരേതനായ തോമസ് ഭാര്യ അന്നമ്മ തോമസ് (87) ഇന്നലെ നാട്ടില്‍ നിര്യാതയായി. പരേത അതിരമ്പുഴ ചെരുവില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി തോമസ്, എം.ടി. തോമസ്, രാജു തോമസ് (ലിവര്‍പൂള്‍), ബിജു തോമസ്, തങ്കമ്മ തോമസ്, … ഒ.ഐ.സി.സി നേതാവ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് നിര്യാതയായി ഒ.ഐ.സി.സി.യു.കെ: ഒ.ഐ.സി.സി.യു.കെ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് റോസമ്മ സഖറിയാസ് തുടിയംപ്ലാക്കല്‍ (76) നിര്യാതയായി. കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരിയിലെ ആദ്യകാല വ്യാപാരി പരേതനായ തുടിയംപ്ലാക്കല്‍ ടി.എം.സഖറിയാസിന്റെ ഭാര്യയാണ്. പേരാവൂര്‍ വള്ളോംകോട്ട് കുടുംബാംഗമാണ് പരേത. സംസ്‌കാരം 07/02/2017 ചൊവ്വാഴ്ച്ച 4 മണിക്ക് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയില്‍. മക്കള്‍: മാത്യൂ സഖറിയാസ്, … യുക്മ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി അലക്‌സ് വര്‍ഗീസ്: യുക്മ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി. ജോണി കണിവേലിലിന്റെ മാതാവ് പരേതനായ ജോണ്‍ (കൊച്ചേട്ടന്‍) ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോര്‍ജ്കുട്ടി, ജോണി. ശവസംസ്‌കാരം പിന്നീട് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ … ഈസ്റ്റ്‌ബോണ്‍ മലയാളികള്‍ക്ക് ആഘാതമായി കട്ടപ്പന സ്വദേശിയായ ജോസി ആന്റണിയുടെ മരണം സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് ആഘാതമായി കട്ടപ്പന സ്വദേശിയായ ജോസി ആന്റണിയുടെ മരണം. ഈസ്റ്റ് ബോണില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന ജോസി ആന്റണിയെ മോണവേദനയെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 വയസുണ്ടായിരുന്ന ജോസിയുടെ മരണ കാരണം ലൂക്കീമിയയെ തുടര്‍ന്നുണ്ടായ കാര്‍ഡിയാക് അറസ്റ്റാണെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി കട്ടപ്പന സ്വദേശിനിയും ബെക്‌സില്‍ ഓണ്‍സീയിലെ … ഒ.ഐ.സി.സി നേതാവ് തോമസ് പുളിയ്ക്കലിന്റെ പിതാവ് നിര്യാതനായി ജോണ്‍സണ്‍ കെ.എസ്: ഒ.ഐ.സി.സി.യു.കെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിയ്ക്കലിന്റെ പിതാവ് പിറവം പാഴൂര്‍ പുളിയ്ക്കല്‍ ഔസേപ്പ് ചാക്കോ (ഔതച്ചന്‍ 88) നിര്യാതനായി. (പുളിക്കല്‍ ഏജന്‍സിസ് പിറവം, കൂത്താട്ടുകുളം). ഭാര്യ മറിയാമ്മ, പിറവം മൈലാടിയില്‍ കുടുംബാംഗം മക്കള്‍ : തങ്കച്ചന്‍, എല്‍സി തോമസ്, വക്കച്ചന്‍, കുര്യന്‍, തോമസ് (ഈസ്റ്റ്ഹാം യു.കെ). മരുമക്കള്‍: മോളി തങ്കച്ചന്‍, തോമസ്, … റോച്ചടയില്‍ മലയാളി അസോസിയേഷന്‍ മുന്‍ ഭാരവാഹി ബോബിയുടെ പിതാവ് ജോര്‍ജ് ജോണ്‍ നിര്യാതനായി അലക്‌സ് വര്‍ഗീസ്: റോച്ചടയില്‍ മലയാളി അസോസിയേഷന്‍ മുന്‍ ഭാരവാഹിയായിരുന്ന ബോബി ജോര്‍ജിന്റെ പിതാവ് അറക്കല്‍ ജോര്‍ജ് ജോണ്‍ (69) ഇന്നലെ നിര്യാതനായി. ശവസംസ്‌കാരം ബുധനാഴ്ച 11 മണിക്ക് കുട്ടംപുഴ സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ: റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഫിലോമിന ജോര്‍ജ്. അര്‍ത്തുങ്കല്‍ പുളിക്കല്‍ കുടുംബാഗമാണ്. മക്കള്‍: ബോബി, ബ്ലോസി, ബോണി. മരുമക്കള്‍: ആന്‍സി, ആശ. പരേതന്റെ … യുകെ മലയാളികളുടെ പിതാവ് പി.കെ. ജോസഫ് നിര്യാതനായി അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ സൈബന്‍ ജോസഫിന്റെ പിതാവ് മുട്ടുചിറ പന്തല്ലൂര്‍ വീട്ടില്‍ പി.കെ ജോസഫ് (68) ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ കുട്ടിയമ്മ മുട്ടുചിറ കണിവേലില്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം ശനിയാഴ്ച (29/10/16) ഉച്ചകഴിഞ്ഞ് 2 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയില്‍. മക്കള്‍: സൈബന്‍ ജോസഫ് ബോള്‍ട്ടന്‍, ഷാരോണ്‍ ജോസഫ് … ബ്രിസ്റ്റോളില്‍ ബാത്ത് നിവാസിയായ ചേര്‍ത്തല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു സ്വന്തം ലേഖകന്‍: ബ്രിസ്റ്റോളില്‍ ബാത്ത് നിവാസിയായ ചേര്‍ത്തല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബ്രിസ്റ്റോളിലെ ബാത്തില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിയായ ബൈജുവാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച മരണമടഞ്ഞത്. കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു ബൈജു. ഹൃദയ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ തേടിയിരുന്നത്. ബൈജുവിന് നേഴ്‌സായി ആയി ജോലി നോക്കുന്ന ഭാര്യയും ഇരുപത് വയസുള്ള ഒരു മകളുമാണുള്ളത്. … ടോണ്ടന്നില്‍ നവജാത ശിശു മരണമടഞ്ഞു അനീഷ് ജോണ്‍: യുകെ സോമേര്‍സെറ്റിലെ ടോണ്ടനില്‍ സ്ഥിരതാമസമാക്കിയ ഷിജോ ഷൈനി ദമ്പതികളുടെ മൂന്നു ആഴ്ച പ്രായമായ ജോവന്നയാണ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. കേരളത്തില്‍ കണ്ണൂരിലെ ചുങ്കക്കുന്നു ഇടവകാംഗമായ പൂതനപ്പാറയില്‍ തോമസ്& കുട്ടിയമ്മ ദമ്പതികളുടെ ഇളയമകനാ ണ് ഷിജോ. ഷിജോ ക്കു ജോഅന്നയെ കൂടാതെ ജോസിയ, ജെറമിയ, ജെന്‍സണ്‍ എന്നീ മൂന്നു കുട്ടികളാണുള്ളത്. ഗര്‍ഭാവവസ്റ്റയില്‍ തന്നെ ഹൃദയസംബന്ധമായ … റെവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരിയുടെ സഹോദരന്‍ ആന്റണി അറങ്ങാശ്ശേരി നിര്യാതനായി സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററിലെ സിറോ മലബാര്‍ സമൂഹത്തിന്റെ അമരക്കാരനും,ഷ്രൂഷ്ബറി രൂപതാ സിറോമലബാര്‍ ചാപ്ലിനുമായ റെവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരിയുടെ സഹോദരന്‍ ആന്റണി അറങ്ങാശ്ശേരി (74) നിര്യാതനായി.തൃശൂര്‍ ജില്ലയിലെ പൊന്നൂര്‍ അറങ്ങാശ്ശേരി കുടുംബാംഗമാണ് .ഏതാനും നാളുകളായി രോഗബാധിതനായി ചികിത്‌സയില്‍ കഴിയുക ആയിരുന്നു.ഇന്നലെ ഉച്ചക്ക് (ഇന്ത്യന്‍ സമയം)12 മണിയോടെ ആയിരുന്നു അന്ത്യ0.സംസ്‌ക്കാര ശ്രുശ്രൂഷകള്‍ വെള്ളിയാഴ്ച (23/09) വൈകുന്നേരം മൂന്നു മുതല്‍ പൊന്നൂര്‍ …
റോഡ് ക്രോസ് ചെയ്ത് യുവതി എന്തോ ആവശ്യത്തിന് പോയ സമയത്ത് വാഹനത്തിലിരുന്ന കുരുന്ന് അതിന്റെ തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. September 27, 2018 in Variety വിയറ്റ്മാനിലെ ഖ്വാങ് നിമിലാണ് സംഭവം. ലോറിയുടെ പിറകില്‍ വന്ന കാറിലിരുന്നവര്‍ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. ദൃശ്യങ്ങളില്‍ കുഞ്ഞ് റോഡ് ക്രോസ് ചെയ്യുന്നതും ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നതും വ്യക്തമാണ്. ഈ ലോറി ഡ്രൈവര്‍ നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാഞ്ഞുവന്ന കാറും നിര്‍ത്തിയത്. നിര്‍ത്തിയ വാഹനത്തിന്റെ ഡാഷ്‌കാമിലാണ് ചിത്രം പതിഞ്ഞത്. മാര്‍ച്ച് 13നാണ് സംഭവം നടന്നതെന്നും ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിയാനാകുന്നുണ്ട്. വാഹനം നിര്‍ത്തിയയുടന്‍ റോഡിന്റെ മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയന്‍ ചാടിക്കടന്ന് കുട്ടിയെ വാരിയെടുക്കുന്നതും കാണാം. മറ്റ് വഴിയാത്രക്കാര്‍ അവരുടെ അടുത്തേക്ക് വരുന്നതിനിടെ അവര്‍ റോഡ് ക്രോസ് ചെയ്ത് പോകുന്നതും വീഡിയോയിലുണ്ട്. വളവുതിരിഞ്ഞവന്നപ്പോള്‍ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. ലോറി നിര്‍ത്തിയിട്ടിരുന്നതുകൊണ്ട് മാത്രമാണ് അത് ശ്രദ്ധയില്‍പെട്ടതെന്നും കാര്‍ ഡ്രൈവര്‍ പറഞ്ഞു. റോഡ് ക്രോസ് ചെയ്ത് യുവതി എന്തോ ആവശ്യത്തിന് പോയ സമയത്ത് വാഹനത്തിലിരുന്ന കുരുന്ന് അതിന്റെ തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. അമ്മ പോയവഴിയെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. കുട്ടിയെക്കണ്ട ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ടു. ഇതോടെയാണ് അടുത്ത ലെയ്നില്‍ക്കൂടിവന്ന കാര്‍ ഡ്രൈവറും ഇത് ശ്രദ്ധിക്കാനിടയായത്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ചോദ്യപ്പേപ്പറിലെ ആദ്യവാചകം കാണുമ്പോഴേക്കും ചൊല്ലിപഠിച്ച ഉത്തരം ധൃതിയില്‍ കുറിക്കുന്ന സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെ പോലെ, ഓരോ രോഗലക്ഷണവും പ്രയാസവും പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മരുന്നുകള്‍ കുറിച്ച് തുടങ്ങുന്നവരുടെ എണ്ണം പെരുകി വരുന്നുണ്ട്. ഡോക്ടര്‍ എന്നത് രോഗനിര്‍ണ്ണയം നടത്തുന്നയാള്‍ എന്ന നിലവിട്ടു, രോഗലക്ഷണം കേട്ട് മരുന്ന് കുറിക്കുന്ന യന്ത്രമായി തീരുന്ന സ്ഥിതി. ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതമായ ഉപയോഗമാണ് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന വലിയൊരു വെല്ലുവിളി. വിവേചനരഹിതമായാണ് പലരും അവ കുറിക്കുന്നത്; വൈറല്‍ പനികള്‍ക്കും മറ്റും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല എന്നറിഞ്ഞ് കൊണ്ട് തന്നെ നിര്‍ലോഭം നല്‍കുന്നു. ഇത്തരം കുറിപ്പടി വിദ്വാന്മാരും, ചീട്ടു വഴി കിട്ടിയവ മടിയില്ലാതെ അകത്താക്കുന്നവരും, ഫാര്‍മസിയില്‍ പോയി രോഗം പറഞ്ഞു ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ളവ അറിഞ്ഞും അറിയാതെയും വാങ്ങി കഴിക്കുന്നവരും ഒക്കെ ചേര്‍ന്ന് കേരളത്തെ ഒരു 'ഡ്രഗ് അഡിക്ടെഡ് സാക്ഷരസുന്ദരകേരള'മായി സാമോദം പരിവര്ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ആകര്‍ഷമായ ഓഫറുകളില്‍ മനസ്സര്‍പ്പിച്ചു, നിരുത്തരവാദപരമായി മരുന്ന് കുറിക്കുന്നവരെ യഥേഷ്ടം കാണാം. കമ്മിഷന്‍ പറ്റി അനാവശ്യ ടെസ്റ്റുകള്‍ കുറിക്കുന്നതും സര്‍വ്വസാധാരണമായിരിക്കുന്നു! രോഗവിവരം ചര്‍ച്ച ചെയ്യാന്‍ പോലും അത്തരക്കാര്‍ വിമുഖരാണ്. ഒന്ന് ചോദിച്ചു നോക്കൂ, എന്തിനൊക്കെയാണ് ഈ മരുന്നുകള്‍ / ടെസ്റ്റുകള്‍ എന്ന്. പറഞ്ഞത് പോലെയങ്ങു ചെയ്തേച്ചാല്‍ മതി എന്ന ധാര്‍ഷ്ട്യമാകും ഉത്തരം. 'ഡോക്ടര്‍ക്കറിയാം എന്ത് നിര്‍ദ്ദേശിക്കണമെന്ന്!' എന്നൊരു അനുബന്ധവും പ്രതീക്ഷിക്കാം. പല സ്വകാര്യ ഡോക്ടര്‍മാരും പരിശോധനാ മുറിയോടനുബന്ധിച്ചു ഡിസ്പെന്‍സറി കൂടെ നടത്തുന്ന കാഴ്ച ഇന്ന് ഒട്ടും പുതുമയല്ല; അവര്‍ രോഗികളെ നിര്‍ലോഭം മരുന്ന് തീറ്റിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക്‌ ശരിയായ ആരോഗ്യ അവബോധം ഉണ്ടാകുക എന്നതാണ് ഈ ചൂഷണത്തെ എതിരിടാനുള്ള മികച്ച പോംവഴി. എന്നാല്‍ വിദ്യാസമ്പന്നര്‍ക്ക് പോലും ഇക്കാര്യത്തില്‍ ലാഘവസമീപനമാണ്. തങ്ങള്‍ ചുമ്മാ വാരിവലിച്ചു മരുന്ന് കഴിക്കാന്‍ തയ്യാറല്ല എന്ന് മലയാളി തീരുമാനം എടുക്കണം; ആവശ്യം ബോധ്യപ്പെട്ടിട്ടു മതി മരുന്ന് കഴിക്കല്‍. തന്റെ രോഗം എന്തെന്നും എങ്ങനെയാണു ഡോക്ടര്‍ ആ നിഗമനത്തില്‍ എത്തിയത് എന്നും മരുന്നുകള്‍ / ടെസ്റ്റുകള്‍ കുറിച്ചാല്‍ എന്ത് ആവശ്യത്തിനാണ് എന്നും, അവ അത്യാവശ്യമാണോ എന്നും ചോദിച്ചറിയാന്‍ രോഗികള്‍ക്ക് അവകാശമുണ്ട്‌. അത് ശരിയാംവണ്ണം വിനിയോഗിക്കുന്ന തരത്തിലേക്ക് സമൂഹത്തിന്റെ ആരോഗ്യബോധം ഉയരണം. അജ്ഞതയാണ് / ഭയമാണ് പലപ്പോഴും ചൂഷണത്തിന് ഇരകളാക്കുന്നത്. തങ്ങളുടെ ശരീരം അത്യാര്‍ത്തിയില്‍ പൊലിയേണ്ടതല്ല എന്ന് അവരവര്‍ തീരുമാനിക്കണം. ജനങ്ങള്‍ ബോധവാന്മാരാണ് എന്ന സന്ദേശം കുറച്ചൊക്കെ മാറ്റം കൊണ്ടുവന്നേക്കാം... ഈ സേവനമേഖലയെ തന്നെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിറുത്തുന്നത് പണാര്‍ത്തി മൂലമുള്ള ദുരുപയോഗവും വിദഗ്ദ്ധജ്ഞാനം ഇല്ലാതെയോ ലാഘവസമീപനം വഴിയോ വരുത്തുന്ന പിഴവുകളുമാണ്. പലരുടെയും ധാരണ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കുന്നത് കൊണ്ട് മാത്രം ആരോഗ്യരംഗത്ത് സര്‍വജ്ഞരായി എന്നാണ്. നിരന്തരവായനയിലൂടെയും പ്രായോഗികജ്ഞാനം വഴിയും ആരോഗ്യരംഗത്തെ പുതുചലനങ്ങളെ നിരീക്ഷിച്ചും updated ആകാന്‍ ബാധ്യത ഉണ്ടായിട്ടും, മടിയന്മാരായ അത്തരക്കാര്‍ പണ്ടെങ്ങോ കേട്ടുപഴകിയ പാഠം, അല്ലെങ്കില്‍ മാമൂല്‍വഴക്കം അനുസരിച്ചാകും ഇന്നും നീങ്ങുന്നത്. മറ്റൊന്ന്, മരുന്നുകളെ കുറിച്ച് പരിമിതമായ അറിവ്. ഒരു വര്‍ഷം ഫാര്‍മക്കോളജി പഠിക്കുന്നത് ആജീവനാന്തം മരുന്ന് കുറിക്കാനുള്ള ലൈസന്‍സ് അല്ലല്ലോ! നിരന്തരം ഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണത്. വികസിതരാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വലിച്ച മരുന്നുകള്‍ ഇന്നും നമ്മുടെ വിപണിയില്‍ സുലഭമാണ്. ചില പ്രിസ്ക്രിപ്ഷന്‍ കാണുമ്പൊള്‍ കുറഞ്ഞപക്ഷം മരുന്നിനോടൊപ്പമുള്ള ലീഫ് ലെറ്റ് മനസ്സിരുത്തി വായിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകാറുണ്ട്! നമ്മുടെ ബഹുജനങ്ങളുടെ അബദ്ധചിന്താഗതിയും ഡോക്ടര്‍മാരെ ഇത്തരത്തില്‍ വഴിപിഴപ്പിക്കുന്നതില്‍ വലിയൊരു ഘടകമാണ് എന്ന് പറയാതെ വയ്യ. രോഗത്തെ പെട്ടെന്ന് പിടിച്ചു നിര്‍ത്തുന്ന ഡോക്ടര്‍ ആണ് അവരെ സംബന്ധിച്ചിടത്തോളം കഴിവുള്ളയാള്‍. ആവശ്യമില്ലെന്ന് കണ്ടു മരുന്ന് കുറിക്കാത്ത ഡോക്ടര്‍ 'ഹോ! അയാള്‍ അത്ര മെച്ചമൊന്നും ഇല്ലെന്നേ!' എന്ന് വിലയിരുത്തുന്ന ശിരോമണികളും നാട്ടില്‍ അന്യത്രയുണ്ട്. അതിനാല്‍ 'നാടോടുമ്പോള്‍ നടുവേ' എന്ന്, ചെയ്യുന്നത് ശരിയല്ല എന്ന് ബോധ്യമുള്ളപ്പോഴും പലരും കരുതുന്നു. സംഘടനാസ്വാധീനമുള്ള മറുഭാഗത്തിന്റെ ഒച്ചയില്‍ തങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നു എന്നത് കൊണ്ടാകാം പ്രതിബദ്ധതയുള്ളവരില്‍ തന്നെ ഭൂരിഭാഗവും മൌനം പാലിക്കുന്നത്. ഇത് മാറണം. ആധുനിക ചികിത്സാരീതിയെ തന്നെ ദോഷൈകദൃക്കുകള്‍ക്ക് പ്രതിക്കൂട്ടില്‍ കയറ്റാന്‍ പഴുതുനല്കുന്ന അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ ഡോക്ടര്‍മാരില്‍ നിന്ന് തന്നെ ശക്തമായ ശബ്ദമുയരണം. ക്ലിനിക്കല്‍ എത്തിക്സിനോട് എത്രമാത്രം ‌നീതിപുലര്ത്തുന്നു എന്ന് ഓരോരുത്തരും അത്മപരിശോധന നടത്തട്ടെ! "The prime object of the medical profession is to render service to humanity; reward or financial gain is a subordinate consideration. Who- so-ever chooses his profession, assumes the obligation to conduct himself in accordance with its ideals. A physician should be an upright man, instructed in the art of healings. He shall keep himself pure in character and be diligent in caring for the sick; he should be modest, sober, patient, prompt in discharging his duty without anxiety; conducting himself with propriety in his profession and in all the actions of his life. The Principal objective of the medical profession is to render service to humanity with full respect for the dignity of profession and man. Physicians should merit the confidence of patients entrusted to their care, rendering to each a full measure of service and devotion. Physicians should try continuously to improve medical knowledge and skills and should make available to their patients and colleagues the benefits of their professional attainments. The physician should practice methods of healing founded on scientific basis and should not associate professionally with anyone who violates this principle. The honoured ideals of the medical profession imply that the responsibilities of the physician extend not only to individuals but also to society." ഓരോ ഡോക്ടറും മെഡിക്കല്‍ കൌണ്‍സില്‍ രെജിസ്ട്രേഷന് മുന്‍പ്, തങ്ങളുടെ സേവനത്തിലുടനീളം പാലിച്ചു കൊള്ളാമെന്നു സമ്മതിച്ചു ഒപ്പിട്ടു കൊടുക്കുന്ന പെരുമാറ്റച്ചട്ടമാണ് മുകളില്‍ ഉദ്ധരിച്ചത്. (Refer: Code of Medical Ethics) ആധുനിക ചികിത്സാശാഖയെ ഒന്നടങ്കം പ്രതിചേര്‍ക്കുകയല്ല; മറിച്ചു അതിന്റെ മാനവികമായ നവീകരണം എന്ന ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. അത്യാവശ്യഘട്ടത്തില്‍ മരുന്ന് കഴിക്കരുത് എന്നോ മുഴു ടെസ്റ്റുകളും അനാവശ്യമെന്നോ അഭിപ്രായവുമില്ല. തീര്‍ച്ചയായും കര്‍മ്മബദ്ധരായ ഒട്ടേറെ ഡോക്ടര്‍മാര്‍ ഉണ്ട് ചുറ്റിലും; തങ്ങളുടെ നേരിയ പിഴവോ ലാഘവമനോഭാവമോ ബാധിച്ചേക്കാവുന്നത് വിലപ്പെട്ട ഒരു മനുഷ്യജീവനെയാണെന്ന ബോധ്യത്തില്‍ സദാ ജാഗ്രത്തായിരിക്കുന്ന അവര്‍ എല്ലാ ആദരവും അര്‍ഹിക്കുന്നുമുണ്ട്. ദൌര്‍ഭാഗ്യവശാല്‍, പണം എന്നത് അവസാനവാക്കായി എണ്ണുന്ന ആധുനിക സാമൂഹികഘടനയില്‍, ആ ജനുസ്സില്‍ പെട്ടവരുടെ എണ്ണം കുറഞ്ഞു വരുന്നു. മെഡിക്കല്‍ എത്തിക്സ് എന്നതൊക്കെ അലങ്കാരവാക്കുകള്‍ മാത്രമായി ചുരുങ്ങുകയും, കള്ളനാണയങ്ങള്‍ കാരണം അര്‍ദ്ധമനസ്സോടെ ഡോക്ടര്‍മാരെ സമീപിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഒട്ടും ഭൂഷണമല്ല. (സമാന്തര ചികിത്സാശാഖകളിലും അലോപ്പതിയിലെതിനെ വെല്ലുന്ന വിവിധതരം തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്നുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുത തന്നെ.) 'അണ്‍എത്തിക്കല്‍' പ്രാക്ടീസുകാരെയും ലാഘവബുദ്ധ്യാ ചികിത്സയെ സമീപിക്കുന്നവരെയും തിരുത്താനും, തയ്യാറല്ലാത്തവരെ തുറന്നു കാട്ടാനും നൈതികത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ മുന്നോട്ടു വരണം...'രോഗികള്‍' എന്നൊരു സവിശേഷവര്‍ഗ്ഗം ഇല്ലെന്നും, സ്വയമുള്‍പ്പെടെ എല്ലാവരും രോഗികള്‍ / രോഗം വരാന്‍ സാധ്യതയുള്ളവര്‍ ആണെന്നുമുള്ള തിരിച്ചറിവില്‍ തങ്ങളെ സമീപിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും പരസ്പര വിശ്വാസത്തിന്റെതായ ബന്ധം വളര്‍ത്തിയെടുക്കാനുമുള്ള പ്രാഥമികബാധ്യത ഡോക്ടര്‍മാര്‍ക്കു തന്നെ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
പി.ക്‌ളാസ്സുകളിൽ പഠിക്കുമ്പോൾ സ്കൂൾ നാടകങ്ങളിൽ നാലെണ്ണത്തിലെങ്കിലും അഭിനയിച്ചിട്ടുണ്ട്. അതല്ലാതെ അഭിനയമൊന്നും ശാസ്ത്രീയമായി വശമില്ല. ചില അവസരങ്ങളിൽ ചാനലുകാരുടെ ക്യാമറയ്ക്ക് മുന്നിൽ ചെന്ന് പെട്ടിട്ടുണ്ട് എന്നല്ലാതെ സിനിമ, ടെലിഫിലിം. മിനി മൂവി, ഡോക്യുമെന്ററി എന്നിങ്ങനെയുള്ള ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ക്യാമറയ്ക്ക് മുന്നിലൊന്നും നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നു, കഴിഞ്ഞ ഒരു കൊല്ലം മുൻപ് വരെ. ഒരു ദിവസം സുഹൃത്ത് ജോഹറിനെ കാണാനായി ചെന്നപ്പോൾ അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭമായ ‘മിനി മൂവി’യുടെ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു. എന്റെ വേഷഭൂഷാദികൾ കണ്ടിട്ടാകാം, ഷൂട്ടിങ്ങ് നടന്നിരുന്ന കഥയിലെ, ശബ്ദം മാത്രമുള്ള ഒരു കഥാപാത്രത്തിന് രൂപം കൂടെ കൊടുത്താലോ എന്ന് കഥാകൃത്തും സുഹൃത്തുമായ അരുൺ കായംകുളത്തിനും ജോഹറിനും ആലോചനയുദിച്ചു. ഡയലോഗൊന്നുമില്ലാത്ത ഒരു പാസിങ്ങ് ഷോട്ട്. പ്രത്യേകിച്ച് മേക്കപ്പും വേഷംകെട്ടും അഭിനയവും ആവശ്യമില്ല. കിടക്കട്ടെ അങ്ങനൊന്ന് എന്റെ വകയും എന്ന് കരുതി സമ്മതിച്ചു. ക്യാമറയ്ക്ക് പിന്നിൽ നിന്ന് ആൽവിൻ മലയാറ്റൂർ കുറച്ച് രംഗങ്ങൾ പകർത്തി. ഷൂട്ടെല്ലാം കഴിഞ്ഞ് റഷസ് കണ്ടുകഴിഞ്ഞപ്പോൾ കഥയിൽ അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്താൻ കഥാകൃത്തും സംവിധായകനും തീരുമാനിച്ചു. മാറ്റങ്ങളിൽ എന്റെ കഥാപാത്രത്തിന് പിന്നേയും രംഗങ്ങൾ വന്നു. അതും നെടുനീളൻ ഡയലോഗ് ഉള്ള രംഗങ്ങൾ. അതിലും സഹകരിച്ചു. ഇത്തരത്തിലുള്ള ഏത് സംരംഭങ്ങളിലും ഉണ്ടാകുന്നത് പോലെയുള്ള തടസ്സങ്ങളും സാങ്കേതികമായ പ്രശ്നങ്ങളുമൊക്കെ ഈ പ്രോജക്‌റ്റിലും വന്നുഭവിച്ചതുകൊണ്ട് ഇതിന്റെ റിലീസ് നീണ്ടുനീണ്ടുപോയെങ്കിലും, ഇന്ന് വൈകീട്ട് 04:30 മുതൽ ‘വശ്യപ്രാപ്തി വരണഹസ്തം’ എന്ന മിനി മൂവി, പോക്കറ്റ് ഫിലിംസ്, യൂ ട്യൂബിലൂടെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. അങ്ങനെ ഞാനും ക്യാമറയ്ക്ക് മുന്നിൽ ഒരു കലാരൂപത്തിന്റെ ഭാഗമായി എത്തുകയാണ്. എന്താകുമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരായ നിങ്ങൾ ഓരോരുത്തരുമാണ്. വിധിയെഴുതാനുള്ള അവസരം നിങ്ങൾക്ക് വിടുന്നു. ഇവിടെ ക്‌ളിക്ക് ചെയ്ത് ‘വശ്യപ്രാപ്തി വരണഹസ്തം’ കാണാം. വാൽക്കഷണം:- ഹിറ്റുകളും ലൈക്കുകളും കമന്റുകളും ഷെയറുകളുമൊക്കെ ഈ സംരംഭത്തിൽ നിർണ്ണായകമാണ്. ഇപ്പറഞ്ഞതിന്റെയൊക്കെ ആധിക്യമുണ്ടെങ്കിൽ DTV പ്രൈം ചാനലിലൂടെ ഈ ചിത്രം സംപ്രേക്ഷണം ചെയ്യപ്പെടും. മുടക്കുമുതലിന്റെ ചെറിയ ഒരു അംശമെങ്കിലും നിർമ്മാതാവിന് തിരികെ കിട്ടും. എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
ദിലീപ് ചവിട്ടയത് മാറി, എന്റെ രണ്ട് കൈയ്യും ഒടിഞ്ഞു, ആശുപത്രിയില്‍ കൊണ്ടു പോയില്ല.. ആ സീന്‍ അതുപോലെ സിനിമയിലുണ്ട്: ബാബുരാജ് മെസിയെ കിട്ടിയാൽ നീ എന്ത് ചെയ്യും? അര്ജന്റീനക്കാരുടെ കണ്ണിൽ പെട്ടാൽ നീ തീർന്നു; മെസിയെ വെല്ലുവിളിച്ച ബോക്സർക്ക് മറുഭീഷണിയുമായി അർജന്റീനയുടെ ഇതിഹാസം ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ ഭീകരവാദിയെന്ന് വിളിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍ 'പോണ്‍ താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? പിന്നെ എന്തിനാണ് ഉര്‍ഫിയെയും നിയയെയും വിമര്‍ശിക്കുന്നത്?'; വിവാദ ട്വീറ്റുമായി കെആര്‍കെ ആ ഗോളിനെക്കുറിച്ചും അതിന്റെ ക്രെഡിറ്റിനെക്കുറിച്ചും ചിലത് പറയാനുണ്ട്, ഗോൾ കൺഫ്യൂഷനിൽ റൊണാള്ഡോയെക്കുറിച്ച് വെളിപ്പെടുത്തലുമായി ബ്രൂണോ
ഇസ്രായേലിയാണെങ്കിലും പ്രശസ്‌ത സംവിധായകന്‍ എറാന്‍ എക്‌ലിസ്‌ മനസ്സുകൊണ്ട്‌ അറബ്‌ ജനതയെ്‌ക്കാപ്പമാണ്‌. അധിനിവേശത്തിന്‌ എതിരാണദ്ദേഹം. ഭൂപ്രദേശങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ അതിര്‍ത്തി വരയ്‌ക്കുന്നതിനെ അദ്ദേഹം വെറുക്കുന്നു. സിറിയന്‍ പൗരത്വപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന `സിറിയന്‍ ബ്രൈഡി'ലും (2004) ചെടികളില്‍പ്പോലും സുരക്ഷാഭീഷണി കണ്ടെത്തുന്ന ഇസ്രായേലിന്‍െറ ഭീതിരാഷ്ട്രീയത്തെ പരിഹസിക്കുന്ന `ലെമണ്‍ ട്രീ' യിലും(2008) ഈ നിലപാടാണ്‌ എറാന്‍ ശക്തമായി ആവിഷ്‌കരിക്കുന്നത്‌. വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ മോന എന്ന സിറിയന്‍ യുവതിയും അവളുടെ കുടുംബാംഗങ്ങളും കുടിക്കുന്ന കണ്ണീരാണ്‌ `സിറിയന്‍ ബ്രൈഡി'ന്‍െറ ഇതിവൃത്തം. ഇസ്രായേലിന്‍െറ അധീനതയിലുള്ള ഗോലാന്‍കുന്നില്‍ ജീവിക്കുന്ന മോനയുടെ വിവാഹനാളില്‍ നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. മോനയുടെ വിവാഹത്തിനു സമ്മതംകിട്ടാന്‍ തന്നെ അഞ്ചു മാസം വേണ്ടിവന്നു. അതു കഴിഞ്ഞ്‌, വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ എന്തെല്ലാം വൈതരണികള്‍. പുഞ്ചിരിയും വിഷാദവും മാറിമാറി വരുന്ന ആ നവവധുവിന്‍െറ മുഖം ആര്‍ക്കാണ്‌ മറക്കാനാവുക? വിധവയായ ഒരു പലസ്‌തീന്‍ മധ്യവയസ്‌കയുടെ നിയമപ്പോരാട്ടത്തിന്‍െറ കഥയാണ്‌ `ലെമണ്‍ ട്രീ'. പൈതൃകമായി കിട്ടിയ തന്‍െറ ചെറുനാരങ്ങത്തോട്ടം സുരക്ഷയുടെ പേരില്‍ ഇസ്രായേല്‍ സൈന്യം അപ്പാടെ പിഴുതുകളയാനൊരുങ്ങിയപ്പോള്‍ അതിനെ ഏകയായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച സല്‍മ സിഡാനാണ്‌ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. 2008-ല്‍ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌. ഇസ്രായേലിനും അവരുടെ അധീനതയിലുള്ള വെസ്റ്റ്‌ ബാങ്കിനുമിടയില്‍ വരുന്ന ഹരിതരേഖയുടെ ഇരു ഭാഗത്തുമായാണ്‌ കഥ നടക്കുന്നത്‌. മൂന്നു മക്കളുടെ അമ്മയായ സല്‍മ സിഡാന്‍െറ ജീവനോപാധിയാണ്‌ വീടിനു തൊട്ടുള്ള നാരകത്തോട്ടം. ഭര്‍ത്താവ്‌ പത്തു വര്‍ഷം മുമ്പ്‌ മരിച്ചു. പെണ്‍മക്കള്‍ വിവാഹിതരായി വേറെ കഴിയുന്നു. മകന്‍ അമേരിക്കയില്‍ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്നു. 40 വര്‍ഷമായി നാരകത്തോട്ടത്തെ മക്കളെപ്പോലെ പരിചരിക്കുന്ന ഒരു വൃദ്ധനാണ്‌ സല്‍മയുടെ ഏക കൂട്ട്‌. ഒരുനാള്‍ അവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട്‌ ഇസ്രായേല്‍ രാജ്യരക്ഷാമന്ത്രി നെവോണും ഭാര്യയും തോട്ടത്തിന്‌ എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കാനെത്തുന്നു. തിങ്ങിനിറഞ്ഞ ഇലകള്‍ക്കിടയില്‍ വിളഞ്ഞു പാകമായി നില്‍ക്കുകയാണ്‌ ചെറുനാരങ്ങകള്‍. ആ തോട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ആപത്ത്‌ മണക്കുന്നു. ഭീകരന്മാര്‍ തോട്ടത്തില്‍ ഒളിഞ്ഞിരുന്നു മന്ത്രിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താം. അല്ലെങ്കില്‍, അവിടേക്ക്‌ ബോംബുകളെറിഞ്ഞേക്കാം. സൈനികര്‍ തോട്ടത്തിനു ചുറ്റും മുള്ളുവേലി കെട്ടുന്നു. ശത്രു നിരീക്ഷണത്തിന്‌ വാച്ച്‌ടവര്‍ ഒരുക്കുന്നു. സെന്‍സര്‍ ഘടിപ്പിക്കുന്നു. എന്നിട്ടും റിസെ്‌കടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. നഷ്‌ടപരിഹാരം നല്‍കി നാരകത്തോട്ടം ഉടനെ പിഴുതുമാറ്റുമെന്ന്‌ കാണിച്ച്‌ സൈന്യം സല്‍മയ്‌ക്ക്‌ കത്തു കൊടുക്കുന്നു. നാരകത്തോട്ടം ഒഴിവാക്കി അമേരിക്കയില്‍ വന്നു താമസിക്കാനുള്ള മകന്‍െറ ക്ഷണം സല്‍മ നിരാകരിക്കുന്നു. അനീതിക്കെതിരെ ഒറ്റയ്‌ക്ക്‌ പൊരുതാനായിരുന്നു അവരുടെ തീരുമാനം. സിയാദ്‌ എന്ന യുവ അഭിഭാഷകന്‍ വഴി ആദ്യം ഇസ്രായേല്‍ സൈനികകോടതിയില്‍ സല്‍മ അപ്പീല്‍ നല്‍കുന്നു. അതു തള്ളിയപ്പോള്‍ സുപ്രീംകോടതിയില്‍ പോകുന്നു. ഇതിനിടയ്‌ക്ക്‌ നാരകത്തോട്ടം പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായും ഫീച്ചറായും നിറയുന്നു. സംഭവം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇതിനു രാഷ്‌ട്രീയമാനവും കൈവരുന്നു. ഇതിനിടെ സൈന്യം സല്‍മയെ തോട്ടത്തില്‍ കടക്കുന്നതില്‍നിന്നു വിലക്കുന്നു. പിതാവിന്‍െറയും ഭര്‍ത്താവിന്‍െറയും സാന്നിധ്യം തുടിച്ചുനില്‍ക്കുന്ന നാരകച്ചെടികള്‍ വെള്ളം കിട്ടാതെ കരിയുന്നത്‌ സല്‍മ വേദനയോടെ നോക്കിനില്‍ക്കുന്നു. മൂപ്പെത്തിയ നാരങ്ങകള്‍ വാടിക്കൊഴിഞ്ഞു വീഴുന്നു. ഒടുവില്‍ സുപ്രീംകോടതിയും സല്‍മയുടെ അപ്പീല്‍ തള്ളി. പക്ഷേ, നേരത്തേയുള്ള സൈനിക ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ആകെയുള്ള 300 ചെടികളില്‍ പകുതിയെണ്ണത്തിന്‍െറ ഉയരം 30 സെ.മീറ്ററാക്കി കുറയ്‌ക്കുക എന്നതായിരുന്നു ഭേദഗതി. മന്ത്രിയുടെ രക്ഷാസൈനികര്‍ക്ക്‌ തോട്ടത്തിലേക്ക്‌ ശരിയായ കാഴ്‌ച കിട്ടാനാണിത്‌. മുഴുവന്‍ ചെടികളും പിഴുതെറിയുന്നതിനു പകരമുള്ള ഈ വിധി പക്ഷേ, സല്‍മയ്‌ക്ക്‌ ആശ്വാസം നല്‍കുന്നില്ല. ശത്രുവിന്‍െറ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ കീഴടങ്ങുകയേ അവര്‍ക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തായ്‌ത്തടി ചെറുതായി നിലനിര്‍ത്തി, ശിഖരങ്ങള്‍ മുറിച്ചുമാറ്റി നഗ്നമാക്കപ്പെട്ട നാരകത്തോട്ടത്തിലൂടെ ഹതാശയായി നടക്കുന്ന സല്‍മയെ കാണിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുന്നത്‌. രാജ്യരക്ഷാമന്ത്രി ആ ദൃശ്യം കാണുന്നുണ്ട്‌. അയാളുടെ മനസ്സില്‍ പശ്ചാത്താപത്തിന്‍െറ കണികയെങ്കിലുമുള്ളതായി സൂചനയില്ല. (നാരകത്തോട്ടം വെട്ടിക്കളയുന്നതിനു മന്ത്രിയുടെ ഭാര്യ എതിരായിരുന്നു. അവരതു പരസ്യമായി പത്രങ്ങളോടും പറയുന്നുണ്ട്‌.) പിതാവും മകളും നാരകത്തോട്ടവും തമ്മിലുള്ള സുദൃഢ ബന്ധം സൂചിപ്പിക്കുന്ന മനോഹരമായ ദൃശ്യമുണ്ടിതില്‍. പാകമായ ചെറുനാരങ്ങകള്‍ ഓരോന്നായി പൊഴിഞ്ഞുവീഴുന്നത്‌ ക്ലോസപ്പില്‍ കാണിക്കുന്നു. കാറ്റിലാടുന്ന നാരകച്ചെടിയുടെ നിഴല്‍ മുറിയില്‍ വന്നുനിറയുന്നു. തുടര്‍ന്ന്‌ `സല്‍മ' എന്ന വിളി. പിതാവിന്‍െറ തോളിലിരുന്ന്‌ സല്‍മ എന്ന പെണ്‍കുട്ടി നാരങ്ങകളെ തൊടാന്‍ ശ്രമിക്കുകയാണ്‌. `ലെമണ്‍ ട്രീ'യുടെ ആത്മാവാണ്‌ ഈ ദൃശ്യത്തിലുള്ളത്‌. `ലെമണ്‍ട്രീ'യോട്‌ സമാനത പുലര്‍ത്തുന്നതാണ്‌ പ്രശസ്‌ത തുര്‍ക്കി സംവിധായകനായ നൂറി ബില്‍ജി സെലാന്‍െറ `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌' എന്ന ചിത്രം. `ത്രീ മങ്കീസി'ന്‍െറ സംവിധായകനായ സെലാന്‍െറ ആദ്യകാല സിനിമയാണിത്‌. തന്‍െറ പാടത്ത്‌ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ച എമിന്‍ എന്ന വൃദ്ധന്‍െറ കഥ പറയുന്നു ഈ ചിത്രം. മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ആ സ്ഥലത്തിന്‍െറ പട്ടയം തരാം എന്നാണ്‌ സര്‍ക്കാറിന്‍െറ വാഗ്‌ദാനം. 50 വര്‍ഷം മുമ്പ്‌ താന്‍ നട്ട ആ മരങ്ങളെ കൊല്ലാന്‍ എമിനു കഴിയില്ല. സര്‍ക്കാര്‍ സര്‍വേ എടുത്തുകഴിഞ്ഞതാണ്‌. എമിന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി ഉദ്യോഗസ്ഥര്‍ മരങ്ങളില്‍ അടയാളവുമിടുന്നു. ചലച്ചിത്രകാരനായ മകന്‍െറ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഇങ്ങനെയൊരു ചതിപറ്റിയത്‌ എമിന്‍ അറിഞ്ഞിരുന്നില്ല. നിയമവശം എമിന്‌ നന്നായറിയാം. പൊരുതാന്‍ തന്നെയാണ്‌ അയാളുടെയും ഭാവം. തന്‍െറ പ്രിയമരങ്ങളില്‍ ഏതുനിമിഷവും കോടാലി വീഴുമെന്ന്‌ എമിന്‍ ഭയക്കുന്നു. മെയ്‌മാസം തനിക്ക്‌ നല്ല ഓര്‍മകളല്ല സമ്മാനിച്ചിട്ടുള്ളതെന്ന്‌ അയാള്‍ പരിതപിക്കുന്നു. മെയ്‌മാസത്തിലെ മേഘങ്ങള്‍ അയാളുടെ മനസ്സില്‍ ഇരുട്ടുനിറയ്‌ക്കുന്നു. പെയെ്‌താഴിയാതെ അസ്വസ്ഥതയായി അത്‌ നെഞ്ചില്‍ കനംവെച്ചു നില്‍ക്കുന്നു. മരംമുറിക്കാനെത്തുന്ന അധികാരികളെ തടയാനായി അയാള്‍ ഒറ്റയ്‌ക്ക്‌ മരങ്ങള്‍ക്ക്‌ കാവല്‍നില്‍ക്കുന്നു. സാന്ത്വനത്തിന്‍െറ ഇലകളാട്ടി, തണലും കുളിരും പകരുന്ന വെള്ളിലമരത്തിന്‍െറ ചുവട്ടിലിരുന്ന്‌ എമിന്‍ പേരക്ക തിന്നുന്നതാണ്‌ അവസാന രംഗത്തില്‍ കാണുന്നത്‌. ഇരുപതുവര്‍ഷമായി സര്‍ക്കാറിന്‍െറ കോടാലിയെ ശങ്കയോടെ കാത്തിരിക്കുകയായിരുന്നു അയാള്‍. ആ വിധി ദിനം വന്നു എന്നയാള്‍ക്ക്‌ ബോധ്യമാകുന്നു. തന്‍െറ തണല്‍ നഷ്‌ടപ്പെടുകയാണ്‌. പാതി തിന്ന പേരക്ക കൈയില്‍ പിടിച്ച്‌ അയാള്‍ ശാന്തനായി കണ്ണടയ്‌ക്കുന്നു. അയാളുടെ പരാജയം സൂചിപ്പിച്ചുകൊണ്ട്‌, കണ്ണില്‍ കുത്തുന്ന വെളിച്ചം മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കടന്നുവന്നു സ്‌ക്രീനാകെ നിറയുകയാണ്‌. `ലമണ്‍ ട്രീ'യിലെ രാഷ്ട്രീയ മാനമൊന്നും `ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌'ക്കില്ല. എങ്കിലും രണ്ടു ചിത്രങ്ങളിലും മറ്റു സമാനതകളുണ്ട്‌. ആത്മാവുള്ള മരത്തിന്‍െറ ജീവനുവേണ്ടിയുള്ള പോരാട്ടങ്ങളാണ്‌ രണ്ടിടത്തും. അവ നടത്തുന്നത്‌ സാധാരണക്കാരും. രണ്ടുപേരുടെയും ശ്രമം ഒടുവില്‍ പരാജയപ്പെടുകയാണ്‌.
ശാന്തമായി സംസാരിക്കാനും സൗമ്യമായി ഇടപെടാനും അറിയാവുന്നവരാണ് പൊതുവേ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍. നേര്‍വിപരീതാനുഭവമാണ് പൊതുവേ സര്‍ക്കാര്‍ ആശുപത്രികളില്‍ നമുക്കു ലഭിക്കുന്നത്. അവിടങ്ങളില്‍ വെള്ളനിറം നേഴ്സുമാരുടെ വസ്ത്രത്തില്‍ മാത്രമാണ്; മിക്കവരുടെയും ഭാവമാകട്ടെ ഇരുണ്ടതും. ശമ്പളസ്കെയിലില്‍ ഇക്കൂട്ടര്‍ ആദ്യത്തെ കൂട്ടരെക്കാള്‍ ഒരുപാടു മുന്‍പിലായിട്ടും എന്തേയിങ്ങനെയെന്ന് പണ്ടു സംശയം തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അത്തരം സംശയങ്ങളൊന്നുമില്ല. ഉത്തരങ്ങള്‍ ലഭിക്കുന്നതുകൊണ്ടല്ലല്ലോ ചോദ്യങ്ങളെല്ലാം ഇല്ലാതാകുന്നത്. ചിലതു കാലപ്പഴക്കംകൊണ്ട് തേഞ്ഞുതേഞ്ഞു തീര്‍ന്നുകൊള്ളും. അതുകൊണ്ട് സര്‍ക്കാരാശുപത്രികളില്‍ രോഗികള്‍ ആക്രോശിക്കപ്പെടുന്നതു കാണുമ്പോള്‍ 'ഇതാണ് അതിന്‍റെയൊരു രീതി' എന്നു സമാധാനിക്കുന്നു. എങ്കിലും ചില കാര്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും. നമ്മുടെ നാട്ടിലെ ഏതു ഫോട്ടോസ്റ്റാറ്റുകടയില്‍ ചെന്നാലും എത്ര ഔത്സുക്യത്തോടെയാണ് അവിടെയുള്ളവര്‍ നമുക്കു കാര്യം നടത്തിതരുന്നത്. എന്നാല്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു തരുന്നയാള്‍ക്കും അമര്‍ഷത്തോടെ പെരുമാറാനാകുമെന്ന് അറിയാനിടയായത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെന്നപ്പോഴാണ്. അയാളുടെ പെരുമാറ്റത്തിലാകെ ഔദ്ധത്യമായിരുന്നു. ആളുകളുടെ നേര്‍ക്കൊന്നു നോക്കാന്‍പോലും കൂട്ടാക്കിയുമില്ല അയാള്‍. മനുഷ്യരുടെ കണ്ണുകളില്‍ നോക്കാതിരിക്കുകയെന്നതു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒരു പൊതുസ്വഭാവമാണെന്നു തോന്നുന്നു. പോലീസുകാരന്‍ തടവുപുള്ളിയെ നോക്കിയൊന്നു ചിരിച്ചാല്‍ പിന്നെയെങ്ങനെയാണ് അയാളെ മര്‍ദ്ദിക്കാനാവുക? അതുകൊണ്ട് പോലീസുകാരന്‍ അയാളെ വിളിക്കുന്നതു പേരല്ല, നമ്പറാണ്. സര്‍ക്കാരാശുപത്രിയിലെ നേഴ്സ് അറിയുന്നത് ഒരു രോഗിയെയല്ല, 5-ാം വാര്‍ഡിലെ 18-ാമത്തെ ബെഡിനെയാണ്. പഞ്ചായത്ത് ഓഫീസര്‍ കാണുന്നത് മാടക്കടക്കാരന്‍റെ വിങ്ങലല്ല, കുറെ കടലാസുകഷണങ്ങളാണ്. മനുഷ്യരായിട്ട് ആരും അവരുടെ മുന്‍പില്‍ വരുന്നില്ല. എല്ലാം അവര്‍ക്കു ഫയലുകളും നമ്പറുകളുമാണ്. ഫയല്‍കെട്ടിനുള്ളിലിരിക്കുന്നതു മിടിക്കുന്ന ഒരു ഹൃദയമാണെന്നതും നമ്പറിനു പിന്നില്‍ ഒരു പച്ചമനുഷ്യനുണ്ടെന്നതും അവര്‍ ശ്രദ്ധിക്കുന്നതേയില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ജോലിചെയ്തിരുന്ന നാസിഭടന്മാര്‍ അവിടത്തെ തടവുപുള്ളികളുടെ കണ്ണുകളില്‍ നോക്കിപ്പോകരുതെന്ന ഒരുത്തരവ് നിലവിലുണ്ടായിരുന്നത്രെ. അത്തരം സമ്പര്‍ക്കങ്ങള്‍, അറിയാതെയെങ്ങാനും നാസികളിലൊരു സഹതാപം ഉണര്‍ത്തിയാലോ? ഇതേ രീതിയിലുള്ള ചില ഭയങ്ങള്‍ നമ്മുടെ സര്‍ക്കാര്‍വക സ്ഥാപനങ്ങളെയും ഭരിക്കുന്നുണ്ടെന്നു തോന്നുന്നു. ഒരു കളക്ട്രേറ്റിന്‍റെ മുന്‍പിലിരുന്ന് ഒരു കൂട്ടം മനുഷ്യര്‍ സമരംചെയ്യുന്നത് ഒരിക്കല്‍ കണ്ടു. ഉദ്യോഗസ്ഥരൊക്കെ അവരെയൊന്നു തിരിഞ്ഞുപോലും നോക്കാതെ കെട്ടിടത്തിനുള്ളിലേക്കു കയറിപ്പോകുകയാണ്. നമ്മെ ആരെങ്കിലും തെറിവിളിച്ചാല്‍ - അതിന്‍റെ ന്യായമോ, അന്യായമോ എന്തുമാകട്ടെ - നമുക്കെങ്ങനെയാണ് അതു ശ്രദ്ധിക്കാതിരിക്കാനാവുക? എന്നിട്ടുമെങ്ങനെയാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് ഇത്ര തിരക്കിട്ട് പോകാനാവുന്നത്? വളരെ ലളിതമായ കാര്യങ്ങളെ അങ്ങേയറ്റം ദുരൂഹമാക്കുകയെന്നത് അധികാരകേന്ദ്രങ്ങളുടെ സ്ഥിരംശൈലിയാണ്. മനുഷ്യനു മനസ്സിലാകാത്ത ഭാഷയില്‍ പ്രാര്‍ത്ഥനകളുരുവിടുന്ന പുരോഹിതന്‍ അതാണു ചെയ്യുന്നത്. ഇംഗ്ലീഷറിയാത്ത രോഗിയുടെ മുന്‍പിലിരുന്ന് അയാളെക്കുറിച്ചുതന്നെ ഇംഗ്ലീഷില്‍ ചര്‍ച്ചയിലേര്‍പ്പെടുന്ന ഡോക്ടര്‍മാരും അതാണ് ചെയ്യുന്നത്. തടിച്ച ഭിത്തികളും നീണ്ട ഇടനാഴികളും ഇരുണ്ട മുറികളും ഗൗരവമേറിയ മുഖങ്ങളുംകൊണ്ട് ബ്യൂറോക്രസി ചെയ്യുന്നതും അതുതന്നെ. ഏതോ 'മഹാസംഭവ'ത്തിന്‍റെ പ്രതീതി സൃഷ്ടിക്കുകയാണ് ഇവരൊക്കെ. ഒരു ഒപ്പിടുന്നതോ ഒരു ഫയല്‍ അപ്പുറത്തെ മേശയിലേയ്ക്കൊന്നു നീക്കുന്നതോ എത്രയോ വലിയ കാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ ജനത്തെ ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 'യെസ് മിനിസ്റ്റര്‍' എന്ന വിഖ്യാതമായ ടിവി സീരിയലിന്‍റെ ആദ്യ എപ്പിസോഡില്‍, മന്ത്രിയായി സ്ഥാനമേറ്റയാള്‍ ആദ്യമായി തന്‍റെ ഓഫീസിലേക്കു വരുമ്പോള്‍, അവിടുത്തെ ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന രംഗമുണ്ട്: "ഞാനാണു സര്‍, ഇവിടത്തെ പെര്‍മനന്‍റ് സെക്രട്ടറി. താങ്കള്‍ക്കും എനിക്കും ഓരോ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി വീതമുണ്ട്. പിന്നെ എന്‍റെ കീഴില്‍ 10 ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറിമാരും 87 അണ്ടര്‍ സെക്രട്ടറിമാരും 219 അസിസ്റ്റന്‍റ് സെക്രട്ടറിമാരുമുണ്ട്. പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ കീഴില്‍ ഇപ്പോഴുള്ള പ്ലെയിന്‍ പ്രൈവറ്റ് സെക്രട്ടറിയെ കൂടാതെ പുതിയ രണ്ട് പാര്‍ലമെന്‍റ് അണ്ടര്‍ സെക്രട്ടറിമാരെക്കൂടി പ്രധാനമന്ത്രി ഉടനെ നിയമിക്കുന്നതാണ്..." സൂചി ഉപയോഗിക്കുന്നിടത്ത് തൂമ്പാ ഉപയോഗിക്കുന്നതുകണ്ട് ആളുകള്‍ അത്ഭുതസ്തബ്ധരായി നില്‍ക്കുകയാണ്. അതിലും കൂടുതല്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് ഇത്രയേറെ കൈകളിലൂടെ കയറിയിറങ്ങി ചില ഫയലുകള്‍ നമ്മുടെ കൈകളില്‍ ഇടയ്ക്കൊക്കെ മടങ്ങിയെത്തുന്നുണ്ട് എന്നതാണ്. അതു സംഭവിക്കണമെങ്കില്‍ പക്ഷേ ഒന്നുകില്‍ നമ്മള്‍ നല്ല ശകുനം കണ്ടിരിക്കണം, അല്ലെങ്കില്‍ നല്ല ശുപാര്‍ശ ഉണ്ടാകണം. (അത്ഭുതം സംഭവിക്കുന്നത് അങ്ങനെയാണല്ലോ - നല്ല ശകുനം കണ്ടാല്‍, അല്ലെങ്കില്‍ ദേവന്മാര്‍ പ്രസാദിച്ചാല്‍.) ശകുനത്തെയോ ശുപാര്‍ശയെയോ ആശ്രയിച്ചാണ് കാര്യങ്ങളുടെ കിടപ്പ്, യുക്തിചിന്തയെയോ നീതിബോധത്തെയോ ആശ്രയിച്ചല്ല. അധികാരത്തിന്‍റെ നീണ്ട ഇടനാഴികളില്‍ ആരുടെയും കൈപിടിക്കാതെ നടക്കാമെന്നുവച്ചാല്‍ കുഴഞ്ഞുവീഴുകയേയുള്ളൂ. 'ജനമാണ് യജമാനന്‍' എന്ന് ക്ലാസ്സ്മുറിയില്‍ കേട്ടത് ഈ ഇടനാഴികളില്‍ അശ്ലീലമായി പ്രയോഗിക്കപ്പെടുന്നു. മുംബൈ റെയിവേസ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന മനുഷ്യരെ ഒരു പോലീസുകാരന്‍ ചൂരല്‍വടികൊണ്ട് പള്ളയ്ക്കു കുത്തി എഴുന്നേല്പ്പിക്കുന്നതു കണ്ടു. തൊപ്പി തലയില്‍വച്ച് ചൂരല്‍ കൈയില്‍ പിടിക്കുമ്പോള്‍ എന്തോ അമാനുഷിക ശക്തി ലഭിക്കുന്നതുപോലെ അയാള്‍ക്കു തോന്നുന്നുണ്ടാവും. അയാളുടെ ഭാര്യ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതും മകള്‍ നൃത്തക്ലാസ്സിനു പോകുന്നതും മകന്‍ പബ്ബില്‍ പോകുന്നതും ആ സാധുക്കള്‍കൂടി കൊടുക്കുന്ന നികുതി ചേര്‍ത്തുവച്ച് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളംകൊണ്ടാണ് എന്ന് അയാള്‍ ചിന്തിക്കുന്നുണ്ടാവില്ല. അനുവാദം ചോദിക്കാതെ ഓഫീസിലേക്കു കയറിവന്ന വൃദ്ധനോട് 'വെളിയിലിറങ്ങടോ' എന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നതു കേട്ടിട്ടുണ്ട്. ആന ഉറുമ്പിനെ ചവിട്ടിയരച്ചിട്ട് മേനി നടിക്കുകയാണ്. സാറുമ്മാരേ, ഈ ആക്രോശവും മേനിനടിക്കലും മാത്രമല്ല നിങ്ങള്‍ നടത്തുന്നതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങളും കുനിയാറുണ്ട്, കാലു പിടിക്കാറുണ്ട്. അടിയന്തരാവസ്ഥകാലത്ത് സിവില്‍സര്‍വീസ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് അന്വേഷിച്ച ജസ്റ്റീസ് ഷാ കമ്മീഷന്‍ പറഞ്ഞത് അതാണ്: Asked to bend, they crawled. കുനിയേണ്ടിടത്ത് ഇഴഞ്ഞവരാണ് നിങ്ങള്‍. തന്നോടുതന്നെ തോന്നുന്ന നിസ്സഹായതയില്‍ നിന്നുള്ള മോചനമാകാം സാധാരണ ജനത്തിന്‍റെ മേലുള്ള അധികാരപ്രയോഗത്തിലൂടെ നിങ്ങള്‍ അനുഭവിക്കുന്നത്. കാഫ്കയുടെ ബ്യൂറോക്രാറ്റായ ഒരു കഥാപാത്രം തന്‍റെ ഓഫീസിലിരുന്ന് അതിശയിക്കുന്നുണ്ട്, "എന്തുകൊണ്ടാണ് നിരത്തില്‍നിന്ന് കയറിവന്ന് ജനം തങ്ങളെ തല്ലാത്തതെ"ന്ന്. അതിനു ഞങ്ങള്‍ക്കാകാത്തതിന് ഒരു കാരണം നിങ്ങളോടു ഞങ്ങള്‍ക്കുള്ള സഹതാപമാണ്. ഒന്നുമാത്രം നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്നു ഞങ്ങള്‍ ആശിക്കുന്നു: ഞങ്ങള്‍ നമ്പറുകളും പേപ്പറുകളുമല്ല. വിശപ്പും വിയര്‍പ്പും ചിരിയുമുള്ളവരാണ് ഞങ്ങള്‍. ഞങ്ങളെ കാത്ത് സഖി ഇരിപ്പുണ്ട് വീട്ടില്‍. പറക്കാന്‍ വെമ്പുന്ന കുഞ്ഞിക്കിളികളുണ്ട് കൂട്ടില്‍. കുഞ്ഞുസ്വപ്നങ്ങളുണ്ട് മനസ്സില്‍. ആട്ടിയിറക്കപ്പെടുമെന്നും വെറുപ്പോടെ വീക്ഷിക്കപ്പെടുമെന്നും അറിഞ്ഞിട്ടും ഞങ്ങള്‍ നിങ്ങളുടെ അടുത്തുവരുന്നത് നിവൃത്തികേടുകൊണ്ടാണ്. വിള്ളലില്‍ക്കൂടി അരിച്ചിറങ്ങുന്ന വെളിച്ചം കണക്കെ അധികാരത്തിന്‍റെ ഇടനാഴികളില്‍ ചില ജീവിതങ്ങളുണ്ടെന്ന് അറിയാം. അധികാരത്തിന്‍റെ അഴുക്കുപുരളാത്ത അവരോട് ക്ഷമയാചിച്ചുകൊണ്ട്, അവരുടെ ചെറുത്തുനില്പുകളെ ആദരവോടെ അംഗീകരിച്ചുകൊണ്ട് ഈ കുറിപ്പ് നിര്‍ത്തുന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
പരിപാടൽ ( തമിഴ്: பரிபாடல்-അളവ് ) ഒരു പുരാതന തമിഴ് കാവ്യാത്മക കൃതിയും, പരമ്പരാഗത സംഘ സാഹിത്യങ്ങളിൽ എട്ടുത്തൊകൈയിലെ ( അഞ്ചാമത്തേതുമാണ്. [1] ഇത് ഒരു "അകം കൃതിയാണ്", ഹിന്ദു മതവീക്ഷണ പ്രകാരം ദേവഗണങ്ങളോടുള്ള ഭക്തിയെ സ്നേഹമായി പ്രകടിപ്പിക്കുന്ന തരത്തിലുള്ള വിചിത്രമായ ഒരു സങ്കരയിനം ശേഖരം ആണ് പരിപാടൽ എന്ന് തമിഴ്ഭാഷ സാഹിത്യ ചരിത്ര പണ്ഡിതൻ കമില് ജ്വെലെബില് പറയുന്നു.[1] [2] എട്ടുത്തൊകൈ കളിലെ മറ്റ് ഏഴു ഭാഗങ്ങളിൾ വല്ലപ്പോഴുമുള്ള ദൈവിക പരാമർശങ്ങളാണ് അടങ്ങിയിട്ടുള്ളത് എങ്കിലും പരിപാടലിന്റ ഗണ്യഭാഗവും മതപരമായ ഇതിവൃത്തം കൂടിയതാണ്. എട്ട് എണ്ണത്തിൽ ഈ ശേഖര സമാഹാരത്തിൽ മാത്രമായിരുന്നു ഹിന്ദു ദൈവങ്ങളെയും, ദേവീമാരെയും ഐതിഹ്യപരമായ കവിതകൾ മുതൽ സമകാലികപ്രസക്തിയുള്ള ശിവഭഗവാന്റ പരാമർശങ്ങൾ വരെ പ്രധാന ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത്. [3] [4] തമിഴ് പരമ്പരാഗത പരിപാടൽ സമാഹാരങ്ങളിൽ 70 കവിതകൾ നിലനിൽക്കുന്നു എന്നാണ് വിശ്വാസം. ഇവയിൽ 24 കവിതകൾ പൂർണ്ണമായും കേടുപാടുകൾ കൂടാതെയും ബാക്കിയുള്ളവ കേടുപാടുകളോടെയും നിലകൊള്ളുന്നു. തൊൽക്കാപ്പിയം വും പുറത്തിറാട്ട് ലേയും ഉദ്ധരണികൾ ഇതിന് ഉത്തമ തെളിവുകൾ ആണ്. നിലനിൽക്കുന്ന 24 കവിതകളിൽ 7 എണ്ണം തിരുമാൾനും (കൃഷ്ണ, വിഷ്ണു), എട്ട് എണ്ണം മുരുകൻനും മിച്ചം 9 എണ്ണം കോവൈ നദി ദേവതക്കും സമർപ്പിക്കുന്നതായി കാണുവാൻ സാധിക്കുന്നു. [1] [5] നദിയുമായി ബന്ധപ്പെട്ട ഒമ്പത് കവിതകളിൽ കുളിക്കാനുള്ള ഉത്സവങ്ങൾ ( മാഗ് മേള ), [1] [6] ജല കായിക വിനോദങ്ങൾ, നദീതീരങ്ങളിൽ പ്രാർത്ഥനകൾ, കാമുകന്റ കളിയായ കലഹം,കുളിസ്ഥലത്തിൽ ഭർത്താവിനെ കുറ്റപറഞ്ഞു തോഴിമാരോടൊപ്പം കുളിക്കുന്ന ഭാര്യമാരെയും കാണുവാൻ സാധിക്കുന്നു. [7] പരിപാടൽ സമാഹരണത്തിൽ 13 കവികൾ പങ്കു ചേർന്നിരിക്കുന്നു. ഓരോ കവിതയ്ക്കും ശ്രദ്ധേയമായ ഒരു കോളോഫോൺ ഉണ്ട്. ഈ കൊളോഫോണുകളിൽ, കവിയുടെ പേരിനുപുറമെ കവിതയുടെ സംഗീതവും രാഗവും (മെലോഡിക് മോഡ്, രാഗം ) ഒപ്പം ആ സംഗീതത്തിന്റെ രചയിതാവ് ഉൾപ്പെടുത്തിയിട്ടുണ്ട്. [1] മറ്റ് പ്രധാന സംഗതി സമാഹാരങ്ങളിലെ കവിതകളേക്കാൾ ദൈർഘ്യമേറിയതാണ് പരിപാടൽ കവിതകൾ. സാധാരണ കവിതകൾക്ക് 60 വരികളുണ്ട്, ഏറ്റവും കൂടുതൽ ദൈർഖ്യമേറിയ കവിതയ്ക്ക് 140 വരികളും നിലനിൽക്കുന്നു. കാലിത്തൊകൈ സമാഹാരത്തിലെ പോലെ, ഈ ശേഖരത്തിൽ സംഭാഷണ അധിഷ്ഠിത കവിതകളും ഉൾപ്പെടുന്നു. [8] അവശേഷിക്കുന്ന 24 കവിതകൾക്കപ്പുറം, മറ്റ് 46 യഥാർത്ഥ കവിതകളെക്കുറിച്ചുള്ള വിഘടനാ രേഖകളിൽ നിന്ന് ഒരു അധിക കവിത തിരുമാളിനും 23 എണ്ണം മുരുകനും, ഒന്ന് ദുർഗയ്ക്കും 17 എണ്ണം വൈകായ്ക്കും 4 എണ്ണം മാതുരൈയ്ക്കും സമർപ്പിക്കുന്നവയാണ്. തിരുമാൾ ഭക്തി കവിതകൾ പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളിൽ കാണുന്നവയുമായി സാമ്യമുള്ളതാണ്, പാൻ-ഇന്ത്യ ഇടപെടലിന്റെ ശക്തമായ സ്വാധീനം ഇതിലൂടെ കാണുവാൻ സാധിക്കുന്നു. [9] പരിപാടൽ കയ്യെഴുത്തുപ്രതികൾ സൂചിപ്പിക്കുന്നത്, ഇത് കേവലം ഒരു അമൂർത്ത സാഹിത്യകൃതിയല്ല, മറിച്ച് ഭക്തിഗാനങ്ങൾ ആലപിക്കാനുള്ള വഴികാട്ടിയാണ് എന്നാണ്. ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും കവിതകൾ പരാമർശിക്കുന്നുണ്ട്, അതുവഴി സംഘം കാലഘട്ടത്തിൽ തമിഴ് ജനത വിഷ്ണു, മുരുകൻ, മറ്റ് ദേവതകൾ എന്നിവയ്ക്കായി ക്ഷേത്രങ്ങൾ പണിതിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. [10] പാരിപാടൽ സമാഹാരം ഒരു വൈകൈ സംഘം സാഹിത്യമായിരിക്കാമെന്ന് സ്വെലെബിൽ പറയുന്നു, ആദ്യകാല സംഘം കൃതിയിൽ നിന്ന് കുറഞ്ഞത് മൂന്ന് നൂറ്റാണ്ടെങ്കിലും വേർതിരിവ് കാണപ്പെട്ടു. ഭാഷാപരവും വ്യാകരണപരവുമായ പുതുമകൾ, സംസ്‌കൃതത്തിൽ നിന്നുള്ള നിരവധി വായ്‌പ വാക്കുകൾ, ക്ഷേത്രങ്ങളിലെ മ്യൂറൽ പെയിന്റിംഗുകളെക്കുറിച്ചും മറ്റ് സാംസ്കാരിക പുതുമകൾ എന്നിവയും ഇതിന് തെളിവാണ്. [10] തകനോബു തകഹാഷി ഇത് ഒരു വൈകൈ സംഘം കൃതിയാണെന്ന് സമ്മതിക്കുന്നു, കൂടാതെ കവിതകൾ 100-150 വർഷങ്ങളിൽ (എ.ഡി മൂന്നാം നൂറ്റാണ്ട്) നിരവധി തലമുറകളിലായി രചിക്കപ്പെട്ടിരിക്കാമെന്നും കൂട്ടിച്ചേർക്കുന്നു. [11] ആറാം നൂറ്റാണ്ടിൽ നിന്നുള്ളതാകാം ഈ സംഗതി സമാഹാരം എന്ന് എ കെ രാമാനുജൻ അഭിപ്രായപ്പെടുന്നു. [2] സമുദ്രമന്തൻ (കോസ്മിക് സമുദ്രത്തിന്റെ ചൂഷണം ), വിഷ്ണു ഭക്തൻ പ്രഹ്ലാദന്റെ പോരാട്ടം, ശിവ, മുരുകൻ ഇതിഹാസങ്ങൾ എന്നിങ്ങനെയുള്ള പല പാൻ-ഇന്ത്യൻ ഇതിഹാസങ്ങളെയും ഈ കവിതകൾ സൂചിപ്പിക്കുന്നു. ഭക്തി പ്രസ്ഥാന കവിതകളിലേക്ക് പുഷ്പിച്ച പരിവർത്തന കവിതകളുടെ ആദ്യകാല മുകുളങ്ങളായിരിക്കാം പാരിപാടൽ ശേഖരം. [10] [12] [13] എൻ മുത്തുകുമാർ എലിസബത്ത് റാണി സെഗ്രാമും പറയുന്നത് പ്രകാരം പരിപാടൽ വിഷ്ണു ഭക്തിഗാന കവിതകൾ, വൈകൈ കവിതകൾ (വൈയൈ) നദി പ്രതിഷ്ഠ സമയത്തിനൊപ്പം 'ഭക്തി സാഹിത്യ വിഭാഗത്തിലെ ആദ്യകാല മികച്ച പ്രാതിനിധ്യങ്ങളെ "ചിലവയുമായി" ബന്ധപെടുത്തി സ്നേഹത്തിന്റെ അവിസ്മരണീയമായ ആഘോഷം "ആണ് ഇത്. [8] പത്തൊൻപതാം നൂറ്റാണ്ടിൽ കണ്ടെത്തിയ പന-ഇല കയ്യെഴുത്തുപ്രതികളിൽ നിന്നുള്ള പരിപാടലിന്റെ ആദ്യ തമിഴ് പതിപ്പ് 1918 ൽ യുവി സ്വാമിനാഥ അയ്യർ പ്രസിദ്ധീകരിച്ചു. [14] ഫ്രഞ്ച് വിവർത്തനം 1968 ൽ ഫ്രാങ്കോയിസ് ഗ്രോസ് ആണ് പ്രസിദ്ധീകരിച്ചത്. [15] ശേഖരത്തിന്റെ ഇംഗ്ലീഷ് വിവർത്തനങ്ങൾ 1996 ൽ ശേശാദ്രി, ഹിക്കോസാക്ക തുടങ്ങിയവർ പ്രസിദ്ധീകരിച്ചു, [16] അതുപോലെ തന്നെ ഭാഗികമായി മുത്തുകുമാറും സെഗ്രാമും 2012 ൽ പ്രസിദ്ധീകരിച്ചു. [17] ഉദാഹരണങ്ങൾതിരുത്തുക To തിരുമാൾ (Vishnu): தீயினுள் தெறல் நீ; பூவினுள் நாற்றம் நீ; கல்லினுள் மணியும் நீ; சொல்லினுள் வாய்மை நீ; அறத்தினுள் அன்பு நீ; மறத்தினுள் மைந்து நீ; வேதத்து மறை நீ; பூதத்து முதலும் நீ; வெஞ் சுடர் ஒளியும் நீ; திங்களுள் அளியும் நீ; அனைத்தும் நீ; அனைத்தின் உட்பொருளும் நீ; പരിപാടൽ, iii: 63-68 In fire, you are the heat, in blossons, the fragrance; among the stones, you are the diamond, in speech, truth; among virtues, you are love, in valour-strength; in the Veda, you are the secret, among elements, the primordial; in the burning sun, the light, in moonshine, its sweetness; you are all, and you are the substance and meaning of all. _K Zvelebil [18] To മുരുകൻ: We pray you not for wealth, not for gold, not for pleasure; But for your grace, for love, for virtue, these three, O god with the rich garland of katampu flowers with rolling clusters! – പാരി. വി.: 78–81[18] ഇതും കാണുകതിരുത്തുക പുരാതന തമിഴ് സംഗീതം എട്ടുത്തൊകൈ പതിനെൺ കീഴ്കണക്ക് സംഘസാഹിത്യം പരാമർശങ്ങൾതിരുത്തുക ↑ 1.0 1.1 1.2 1.3 1.4 Kamil Zvelebil 1973, പുറങ്ങൾ. 123–124. harv error: no target: CITEREFKamil_Zvelebil1973 (help) ↑ 2.0 2.1 A.K. Ramanujan (2005). Hymns for the Drowning. Penguin Books. പുറങ്ങൾ. 109–110. ISBN 978-0-14-400010-4. ↑ Kamil Zvelebil 1973, പുറങ്ങൾ. 31–33, 47, 53, 55, 57, 60, 87, 99, 123–124. harv error: no target: CITEREFKamil_Zvelebil1973 (help) ↑ V.N. Muthukumar; Elizabeth Rani Segran (2012). The River Speaks: The Vaiyai Poems from the Paripatal. Penguin Books. പുറങ്ങൾ. 1–17. ISBN 978-81-8475-694-4. ↑ A. K. Ramanujan; Vinay Dharwadker; Stuart H. Blackburn (2004). The collected essays of A.K. Ramanujan. Oxford University Press. പുറം. 235. ISBN 978-0-19-566896-4. , Quote: "seventy poems dedicated to gods Tirumal (Visnu), Cevvel (Murukan) and the goddess, the river Vaiyai (presently known as Vaikai)." ↑ The festive bathing month is called Tai per the Tamil calendar (= Magh in northern Hindu calendar, January/February), particularly at the end of month Markali, and the poem also alludes to rebirths and merits in previous lives; Pari. 11:88–92, V.N. Muthukumar; Elizabeth Rani Segran (2012). The River Speaks: The Vaiyai Poems from the Paripatal. Penguin Books. പുറങ്ങൾ. 103–105 with notes on "Lines 184–91". ISBN 978-81-8475-694-4. ↑ V.N. Muthukumar; Elizabeth Rani Segran (2012). The River Speaks: The Vaiyai Poems from the Paripatal. Penguin Books. പുറങ്ങൾ. 3–11. ISBN 978-81-8475-694-4. ↑ 8.0 8.1 V.N. Muthukumar; Elizabeth Rani Segran (2012). The River Speaks: The Vaiyai Poems from the Paripatal. Penguin Books. പുറങ്ങൾ. 1–7. ISBN 978-81-8475-694-4. ↑ Kamil Zvelebil (1974). Tamil Literature. Otto Harrassowitz Verlag. പുറങ്ങൾ. 48–49. ISBN 978-3-447-01582-0. ↑ 10.0 10.1 10.2 Kamil Zvelebil 1973, പുറങ്ങൾ. 124–125. harv error: no target: CITEREFKamil_Zvelebil1973 (help) ↑ Takanobu Takahashi 1995, പുറങ്ങൾ. 17–19. harv error: no target: CITEREFTakanobu_Takahashi1995 (help) ↑ Karen Pechilis Prentiss (2000). The Embodiment of Bhakti. Oxford University Press. പുറങ്ങൾ. 52–55. ISBN 978-0-19-535190-3. ↑ David N. Lorenzen (2004). Religious Movements in South Asia, 600-1800. Oxford University Press. പുറങ്ങൾ. 48–49, 67–70. ISBN 978-0-19-566448-5. ↑ Kamil Zvelebil 1973, പുറം. 124. harv error: no target: CITEREFKamil_Zvelebil1973 (help) ↑ François Gros (1968). Le Paripatal. Institut Francais D'Indologie. ISBN 978-8-18996-8359. ↑ Shu Hikosaka; K.G. Seshadri; John Samuel (1996). P. Thiagarajan and K. G. Seshadri (സംശോധാവ്.). Paripāṭal. Institute of Asian Studies. ↑ V.N. Muthukumar; Elizabeth Rani Segran (2012). The River Speaks: The Vaiyai Poems from the Paripatal. Penguin Books. പുറങ്ങൾ. 15–16. ISBN 978-81-8475-694-4. ↑ 18.0 18.1 Kamil Zvelebil (1974). Tamil Literature. Otto Harrassowitz Verlag. പുറം. 49. ISBN 978-3-447-01582-0.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ശുദ്ധഹൃദയനും മഹാത്മാവുമായ ധർമ്മപുത്രരാകട്ടെ, കോപാന്ധനായ ആ അനുജനോട്‌ ധർമ്മതത്ത്വങ്ങളുൾക്കൊള്ളുന്നതും സജ്ജനസമ്മതവുമായ സാന്ത്വനവാക്കിനെ ഇങ്ങനെ സന്തോഷത്തോടെ പറഞ്ഞു. സഹജസമീരണ: അനുജാ, വായുപുത്രാ, സദ്‌ഗുണങ്ങൾ ഒത്തിണങ്ങിയവനേ, തൽക്കാലം കോപമടക്കൂ. പ്രതിജ്ഞാകാലം കഴിയുന്നതുവരെ നീ അവിവേകമൊന്നും കാണിക്കരുത്‌. ഉടൻ തന്നെ കാര്യം സാധിപ്പാൻ ഇടവരും. അരങ്ങുസവിശേഷതകൾ: പദാഭിനയത്തിനുശേഷം അൽപ്പം ഇളകിയാട്ടം പതിവുണ്ട്: ഭീമന്‍:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ കെട്ടിചാടി കുമ്പിട്ടശേഷം) ‘കഷ്ടം! ഇങ്ങിനെയെല്ലാം ആ ദുഷ്ടന്മാര്‍ ചെയ്തിട്ടും അവിടുത്തെ മനസ്സ് അല്പം‌പോലും ഇളകിയില്ലല്ലോ? കഷ്ടം തന്നെ. കുറച്ചു കരുണയോടെ ഒരു വാക്ക് കല്പിച്ചുവെങ്കില്‍ ഞാന്‍ ആ മൂര്‍ഖന്മാരെയെല്ലാം നശിപ്പിച്ചു വന്നേക്കാം. ഒന്നു കല്‍പ്പിക്കണേ‘ ധര്‍മ്മപുത്രന്‍:‘ഏയ്!പാടില്ല, പാടില്ല. കുറച്ചുകാലം കൂടി ക്ഷമയോടെ വസിച്ചാലും’ ഭീമന്‍:(മൌഢത്തോടെ, ആത്മഗതം) ‘ആ,ആ, ശിരസ്സിലെഴുത്തുതന്നെ’ (ധര്‍മ്മപുത്രനോട്) ‘ഇവിടുത്തെ കല്‍പ്പന പോലെ തന്നെ’ ഭീമന്‍ വീണ്ടും കുമ്പിട്ട് ധര്‍മ്മപുത്രനെ യാത്രയാക്കി, കുത്തിമാറി തിരിഞ്ഞ് വരുന്നു. ധര്‍മ്മപുത്രന്‍ നിഷ്ക്രമിക്കുന്നു. ഭീമന്‍:(കോപത്തോടെ) ‘എടാ വഞ്ചകന്മാരേ, നിങ്ങള്‍ ചെയ്തതിനൊക്കയും പകരം പറഞ്ഞ് നിങ്ങളെ എല്ലാം ഞാന്‍ തന്നെ സംഹരിക്കും. നോക്കിക്കൊള്ളുവിന്‍, എന്നാല്‍ കണ്ടുകൊള്ളുക’ ഭീമന്‍ നാലാമിരട്ടി കലാശിച്ച് കുത്തിമാറി, കയ്യിലെ ഗദയേയും വലത്തേക്ക് കൌരവരേയും(സങ്കല്‍പ്പിച്ച്) മാറി മാറി നോക്കിയശേഷം ‘നോക്കിക്കൊള്‍വിന്‍’ എന്നു കാട്ടി,അവരെ നിന്ദിച്ച് നിഷ്ക്രമിക്കുന്നു
ഝാർഖണ്ഡിൽ സി ആർ പി എഫും പൊലീസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളം നിശ്ശേഷം തകർത്തു. ഇവിടെ നിന്നും വൻ തോതിൽ സ്ഫോടക വസ്തുക്കളും ആയുധ ശേഖരവും പിടിച്ചെടുത്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. റൈഫിളുകൾ, പിസ്റ്റളുകൾ, തിരകൾ, ഗ്രനേഡുകൾ, ഐ ഇ ഡി ഉപകരണങ്ങൾ, വയറുകൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, രാസവസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. വനാന്തരങ്ങളിൽ ഒളിഞ്ഞിരുന്ന് നക്സലൈറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മാവോയിസ്റ്റ് നേതാവ് രവീന്ദർ ഗഞ്ചുവിനും കൂട്ടാളികൾക്കുമായി പതിനൊന്ന് ദിവസമായി സൈനിക സംഘം തിരച്ചിൽ തുടരുകയാണ്. കോബ്ര സംഘം, സി ആർ പി എഫ്, ജാഗ്വാർ എന്നീ സംഘങ്ങൾ സംയുക്തമായാണ് തിരച്ചിൽ തുടരുന്നത്. Stories you may like സി​ആ​ർ​പി​എ​ഫ് ജ​വാ​നെ വീ​ട്ടി​ൽ​ ക​യ​റി വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​ൻ പിടിയിൽ മലയാളി ജവാന്‍ ജീവനൊടുക്കി നക്സലൈറ്റ് നേതാവ് രവീന്ദർ ഗഞ്ചു, കൂട്ടാളികളായ ചോട്ടു സിംഗ്, ബലറാം, മുനേശ്വർ ഗഞ്ചു എന്നിവരോടൊപ്പം നാൽപ്പതോളം കമ്മ്യൂണിസ്റ്റ് ഭീകരരും ബുൾബുൾ ഗ്രാമത്തിന് സമീപത്തെ കാട്ടിൽ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ ഇവർ നിരന്തരം ശ്രമിച്ചു വരികയാണ്. 2011 മെയ് മാസത്തിൽ ആറ് സി ആർ പി എഫ് ജവാന്മാരെയും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയ കൊടും ഭീകരനാണ് രവീന്ദർ ഗഞ്ചു. Tags: crpfnaxalites ShareTweetSendShare Discussion about this post Latest stories from this section ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി മേഘാലയയിൽ വീണ്ടും അക്രമം; മെഴുകുതിരി പ്രതിഷേധത്തിനിടെ ട്രാഫിക് ബൂത്ത് തീവെച്ചു; പോലീസ് വാഹനങ്ങൾക്ക് നേരെയും അക്രമം; സംഭവം ഷില്ലോങിൽ Next Post അഹമ്മദാബാദ് സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്മാർ ഐടി- ഇലക്ട്രോണിക്സ് വിദഗ്ധരായ മലയാളി സഹോദരങ്ങൾ; ലക്ഷ്യമിട്ടത് നരേന്ദ്ര മോദിയെയും അമിത് ഷായെയും വധിക്കാൻ Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതി സത്യത്തില്‍ എന്താണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും വെട്ടി മാറ്റിയത് ?? കൂട്ടിചേര്‍ത്തത് ?? ഞാന്‍ ആ റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചു. എന്റെ അഭിപ്രായത്തില്‍ ഒന്നും വെട്ടി മാറ്റിയില്ല, (ഖനന - മരം മുറി മാഫിയകള്‍ക്ക് പ്രതികൂലമായ കാര്യങ്ങള്‍ ഒഴികെ ) ഒന്നും കൂട്ടിചേര്‍ത്തിട്ടുമില്ല. പക്ഷെ, ദുരന്തമുണ്ടാക്കുന്ന ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണ്ട് 1.സ്വകാര്യ ഭൂമിയില്‍ നിന്ന് ആര്‍ക്കും യഥേഷ്ടം മരം മുറി നടത്താന്‍ കേരളത്തിലെവിടെയും അനുവാദം കൊടുക്കാനാണ് ഒരു ശിപാര്‍ശ. 2.വനമായി സംരക്ഷിക്കുന്ന പ്രദേശത്തില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ അഥവാ അരകിലോമീറ്റര്‍ നീങ്ങിയെ ഖനനം അനുവദിക്കാവൂ ( അതായതു അര കിലോമീറ്റര്‍ അപ്പുറത്ത് ഖനനം നടത്താം ) എന്നിട്ടും , പശുവിന്‍റെചൊറിച്ചിലും മാറി കാക്കയുടെ വിശപ്പും തീര്‍ന്നു. ഇപ്പോള്‍ കര്‍ഷകരെ മുന്നില്‍ നിറുത്തി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ അടിച്ചു തകര്‍ത്ത ഖനി മാഫിയയും കര്‍ഷകരെ പേടിപ്പിച്ചു കൂടെ നിറുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ച പുരോഹിതന്മാരും പലതും നേടി. ഉമ്മന്‍ കമ്മിറ്റി സര്‍ക്കാരിനു കൈമാറിയ 49 പേജുള്ള റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്കൂ ല്‍ ജനുവരി 03, 2014 ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക ലേബലുകള്‍: Environment, Kasthoori ramgan report, Kerala, Social Networking Site, Social Responsibility അഭിപ്രായങ്ങളൊന്നുമില്ല: ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom) ഓൺലൈനിൽ ചെമ്മീനും മത്തിയുമെല്ലാം പോസിറ്റീവ്​ നേര്‍ച്ച കന്യകകള്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്‍. അതോ കര്‍ത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള്‍ ഉണ്ടാക്... ഇത്രക്കും സുന്ദരമാണോ പ്രസവം ? ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ഒടുവില്‍ ശ്വേത പ്രസവിച്ചു . പൊന്ന് പോലൊരു പെണ്‍കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയ...
ഇന്നലെ നടന്ന ടി20 ലോകകപ്പ് സൂപ്പര്‍ ലീഗ് മത്സരത്തിനിടെ കൈയ്യാങ്കളിയുടെ വക്കിലെത്തിയ ലഹിരു കുമര, ലിറ്റൺ ദാസ് എന്നിവര്‍ക്കെതിരെ ഐസിസിയുെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും 1 ഡീ മെറിറ്റ് പോയിന്റുമാണ് ശ്രീലങ്കന്‍ താരത്തിനെതിരെ ചുമത്തിയതെങ്കില്‍ ലിറ്റൺ ദാസിന് ഒടുക്കേണ്ടത് 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ്. ലിറ്റൺ ദാസിനെ പുറത്താക്കിയ ശേഷം ലഹിരു കുമരയാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ലിറ്റൺ ദാസ് അതിന് തിരിച്ച് അതേ സമീപനം എടുത്തപ്പോള്‍ താരങ്ങളെ പിടിച്ച് മാറ്റേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു. Lahiru KumaraLiton Das Share WhatsAppFacebookTwitterTelegramEmail Sports Correspondent Prev Post ഇന്ത്യയുടേത് വലിയ തോല്‍വിയെന്നല്ല നാണംകെട്ട തോല്‍വിയെന്ന് വേണം വിശേഷിപ്പിക്കുവാന്‍ – സുനില്‍ ഗവാസ്കര്‍
ദ്രവ്യം അഞ്ചവസ്ഥകള്‍ക്കു വിധേയമാണെന്നാണ് സൃഷ്ടിസിദ്ധാന്തം. ആകാശം, തൈജസാകാശം, വാതകം, ദ്രാവകം, ഘരം, ഒരു മൂലഭൂതത്തില്‍നിന്ന്, അണിഷ്ഠാകാശത്തില്‍നിന്ന്, വിസൃഷ്ടങ്ങളാണ് ഇവയെല്ലാം. വിശ്വശക്തിയുടെ പേരു പ്രാണനെന്നാണ്. അത് ഈ ഭൂതങ്ങളില്‍ കുടികൊള്ളുന്ന ശക്തിയാണ്. പ്രാണപ്രയോഗത്തിനുള്ള വലിയ ഉപകരണമാണ് മനസ്സ്. മനസ്സ് ദ്രവ്യമയമാണ്. മനസ്സിന്റെ പിന്നിലാണ് ആത്മാവ്. അതു പ്രാണനെ പിടികൂടുന്നു. പ്രാണനാണ് ജഗത്തിലെ പ്രേരകശക്തി. സര്‍വ്വജീവപ്രകാശനത്തിലും അതു കാണാനും കഴിയും. ഈ ശരീരം മര്‍ത്ത്യമാണ്. മനസ്സും മര്‍ത്ത്യംതന്നെ. സംഹതങ്ങളാകയാല്‍ രണ്ടും നശിക്കണം. എല്ലാത്തിനും പിന്നിലാണ് ആത്മാവ്. അത് അമരം, പ്രാണനെ നിയന്ത്രിക്കയും നിയോഗിക്കയും ചെയ്യുന്ന ശുദ്ധചൈതന്യമാണ് ആത്മാവ്. എന്നാല്‍ നാം നമ്മുടെ ചുറ്റും കാണുന്ന ചൈതന്യം എന്നും അശുദ്ധമാണ്. ചൈതന്യം ശുദ്ധമാകുമ്പോള്‍ നമുക്കവതാരത്തെ കിട്ടുന്നു. ക്രിസ്തുവിനെ ചൈതന്യം എപ്പോഴും സ്വയം ആവിര്‍ഭവിക്കുവാന്‍ ശ്രമിക്കുകയാണ്. അതിനുവേണ്ടി പല വികാസമാത്രകളിലുമുള്ള മനഃശരീരങ്ങളെ സൃഷ്ടിക്കുകയുമാണ്. യഥാര്‍ത്ഥത്തില്‍, സര്‍വ്വവസ്തുക്കളുടെയും പിന്‍തലത്തില്‍ സര്‍വ്വഭൂതങ്ങളും സമമാണ്. മനസ്സ് അതിസൂക്ഷ്മദ്രവ്യമാണ്, പ്രാണപ്രകാശനത്തിനുള്ള ഉപകരണമാണത്; ശക്തിക്കു പ്രകാശിക്കുവാന്‍ ദ്രവ്യം വേണം. അടുത്ത സംഗതി ഈ പ്രാണനെ എങ്ങനെ ഉപയോഗിക്കാമെന്നാണ്. നാമെല്ലാം അതുപയോഗിക്കുന്നുണ്ട്. പക്ഷേ, എത്ര പരിതാപകരമായിട്ടാണ് നാമതു നഷ്ടപ്പെടുത്തുന്നത്! പ്രാരംഭഘട്ടത്തിലുള്ള പ്രഥമസിദ്ധാന്തം സര്‍വ്വജ്ഞാനവും അനുഭവജന്യമെന്നാണ്. പഞ്ചേന്ദ്രിയാതീതമായതെന്തും നമുക്കു യഥാര്‍ത്ഥമായിത്തീരാന്‍ അനുഭൂതമാകണം. നമ്മുടെ മനസ്സു മൂന്നു തലങ്ങളില്‍ വ്യാപരിക്കുന്നു. ഉപബോധം, സബോധം, ബോധാതീതം. മനുഷ്യരില്‍ യോഗി മാത്രമാണ് ബോധാതീതന്‍. യോഗസിദ്ധാന്തം മുഴുവന്‍ മനസ്സിനെ അതിക്രമിക്കലാണ്. ഈ മൂന്നു തലങ്ങളും നമുക്കു മനസ്സിലാക്കാം, വെളിച്ചത്തിന്റെയോ ശബ്ദത്തിന്റെയോ സ്പന്ദങ്ങളെ പരിഗണിച്ചാല്‍. വെളിച്ചത്തിന്റെ ചില സ്പന്ദനങ്ങളുണ്ട്, കാണാനാവാത്തത്ര മന്ദം. പിന്നെ അവ ശീഘ്രതരമാകുന്ന മുറയ്ക്ക് അവയെ നാം വെളിച്ചമായി കാണുന്നു. അനന്തരം നമുക്കു കാണാനാവാത്തവിധം അതിശീഘ്രമായിത്തീരുന്നു. ശബ്ദവും അങ്ങനെതന്നെ. ആരോഗ്യത്തിനിളക്കം കൂടാതെ എങ്ങനെ ഇന്ദ്രിയങ്ങളെ അതിക്രമിക്കാമെന്നാണ് നമുക്കു പഠിക്കേണ്ടത്. പാശ്ചാത്യമനസ്സ് മാനസികസിദ്ധികളുടെ സമ്പാദനത്തില്‍ ഇടറിവീണിട്ടുണ്ട്. അവ അവര്‍ക്കു സാധാരണാതീതവും പലപ്പോഴും രോഗലക്ഷണവുമാണ്. ഹിന്ദു ഈ ശാസ്ത്രവിഷയം പഠിച്ച് പരിപൂര്‍ണ്ണമാക്കിയിരിക്കുന്നു. അത്, ഇനി എല്ലാവര്‍ക്കും പേടിയോ അപകടമോ കൂടാതെ പഠിക്കാം. മാനസികചികിത്സ ബോധാതീതാവസ്ഥയുടെ സൂക്ഷ്മമായ തെളിവാണ്. എന്തെന്നാല്‍ ചികിത്സിക്കുന്ന വിചാരം പ്രാണനിലുള്ള ഒരുതരം സ്പന്ദമാണ്. അതു വിചാരമായിട്ടല്ല, അതിലുമുപരിയായ എന്തോ ആയിട്ടാണ് പോകുന്നത്. അതിനു പേരില്ല. ഓരോ വിചാരത്തിനും മൂന്നവസ്ഥയുണ്ട്. ആദ്യം ഉദയം അഥവാ ആരംഭം. അതിനെക്കുറിച്ചു നമുക്കു ബോധമില്ല. രണ്ടാമത്, വിചാരം ഉപരിതലത്തിലേയ്ക്കുയരുമ്പോള്‍. മൂന്നാമത്, നമ്മളില്‍നിന്നു പോകുമ്പോള്‍. വിചാരം മുകള്‍പ്പരപ്പിലേയ്ക്കുയരുന്ന കുമിളപോലെയാണ്. വിചാരം ഇച്ഛാസംയുക്തമാകുമ്പോള്‍ നാമതിനെ ശക്തിയെന്നു വിളിക്കുന്നു. നിങ്ങള്‍ സഹായിക്കാന്‍ നോക്കുന്ന രോഗിയില്‍ ചെന്നുതട്ടുന്നതു വിചാരമല്ല, ഇച്ഛയാണ്. ഇതിലെല്ലാം കൂടെ ഓടുന്ന ആത്മമനുഷ്യനെ സംസ്കൃതത്തില്‍ സൂത്രാത്മാവ് എന്നു വിളിക്കുന്നു. അന്തിമവും അത്യുച്ചവുമായ പ്രാണപ്രകാശനം പ്രേമമാണ്. പ്രാണനില്‍ നിന്നു പ്രേമത്തെ സംസ്കരിക്കാനാവുന്ന നിമിഷം നിങ്ങള്‍ മുക്തനാണ്. അതാണ്, കിട്ടേണ്ട അതികഠിനവും അതിമഹത്തവുമായ വസ്തു. നിങ്ങള്‍ അന്യരെ വിമര്‍ശിക്കരുത്. നിങ്ങളെത്തന്നെ വിമര്‍ശിക്കണം. ഒരു കള്ളുകുടിയനെക്കണ്ടാല്‍ അയാളെ വിമര്‍ശിക്കരുത്; അയാള്‍ വേറൊരു രൂപത്തിലുള്ള നിങ്ങള്‍തന്നെയെന്നോര്‍ക്കുക. ഇരുട്ടില്ലാത്തവന്‍ അന്യരില്‍ ഒരിരുട്ടും കാണുന്നില്ല. നിങ്ങള്‍ക്കുള്ളിലുള്ളതാണ് നിങ്ങള്‍ അന്യരില്‍ കാണുന്നത്. ഇതാണ് പരിഷ്കാരത്തിന്റെ തീര്‍ച്ചയുറ്റ രീതി. വിമര്‍ശനവും ദോഷദര്‍ശനവും ചെയ്യുന്ന ഭാവിപരിഷ്കര്‍ത്താക്കള്‍ ദോഷരചനയില്‍നിന്നു സ്വയം വിരമിക്കുന്നപക്ഷം ലോകം കൂടുതല്‍ നന്നാകും. ഈ ആശയം നിങ്ങളില്‍ അനുപ്രവേശിപ്പിക്കുക. യോഗാഭ്യാസം ശരീരത്തെ വേണ്ടപോലെ രക്ഷിക്കണം. സ്വശരീരപീഡനം ചെയ്യുന്നവര്‍ പൈശാചികരാണ്. എപ്പോഴും മനസ്സിനെ പ്രസന്നമാക്കിവെക്കുക. വിഷണ്ണവിചാരങ്ങള്‍ വരുന്നെങ്കില്‍ ചവുട്ടിപ്പുറത്താക്കുക. ഒരു യോഗി അധികം തിന്നരുത്. തീരെ തിന്നാതിരിക്കാനും പാടില്ല. അയാള്‍ അധികം ഉറങ്ങരുത്. ഒട്ടും ഉറങ്ങാതെയും ഇരിക്കരുത്. എല്ലാ കാര്യങ്ങളിലും ഉത്തമമായ മദ്ധ്യമമാര്‍ഗ്ഗം കൈക്കൊള്ളുന്നവനു മാത്രമാണ് യോഗിയാകാനാവുന്നത്. യോഗാഭ്യാസത്തിനു പറ്റിയ കാലമേത്? പ്രകൃതി മുഴുവന്‍ ശാന്തമായിരിക്കുന്ന പ്രാതഃസായംസന്ധ്യാവേളകള്‍. പ്രകൃതിയുടെ സഹായം സ്വീകരിക്കുക. ഇരുപ്പില്‍ ഏറ്റവും എളുതായ നില കൈക്കൊള്ളുക. നെഞ്ചും തോളും തലയും-ഈ മൂന്നു ഭാഗങ്ങളും നേര്‍ക്കാക്കുക. നട്ടെല്ലിനെ സ്വതന്ത്രവും ഋജുവുമായിവിടുക. മുന്നോട്ടോ പിന്നോട്ടോ ചാരരുത്. പിന്നെ ശരീരത്തെ അംഗപ്രത്യംഗം അന്യൂനമെന്നു മനസാ ധരിക്കുക. അനന്തരം സര്‍വ്വലോകത്തിലേക്കും ഒരു പ്രേമധാരയയയ്ക്കുക. പിന്നെ പ്രകാശത്തിനു പ്രാര്‍ത്ഥിക്കുക. അവസാനമായി മനസ്സിനെ പ്രാണനോടു യോജിപ്പിക്കുക. അതിന്റെ ചലനങ്ങളില്‍ അവധാനം ഏകാഗ്രമാക്കാനുള്ള ശക്തി ക്രമേണ പ്രാപിക്കയും ചെയ്ക. ഇതിനുള്ള യുക്തി ക്രമേണ വെളിവാകും. ഓജസ്സ് മനുഷ്യനും മനുഷ്യനും തമ്മില്‍ അന്തരമുണ്ടാകുന്നതാണ് ഓജസ്സ്. അധികം ഓജസ്സുള്ളവനാണ് ജനനായകന്‍. അത് അതിഭയങ്കരമായ ആകര്‍ഷണശക്തിയെ കൈവരുത്തുന്നു. ഓജസ്സ് നാഡീധാരകളില്‍ നിന്നു സംസ്കരിക്കപ്പെടുന്നു. യൌനശക്തികളായി വെളിപ്പെടുന്നു. ബലത്തില്‍നിന്നാണ് ഇത് ഏറ്റവും എളുപ്പം ഉളവാക്കപ്പെടുന്നത്. യൌനകേന്ദ്രങ്ങളുടെ ശക്തികള്‍ ചിതറിക്കളയാതെയും അവയുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്താതെയും ഇരിക്കാമെങ്കില്‍-ക്രിയ വിചാരത്തിന്റെ ഒരു സ്ഥൂലതരഭാവംമാത്രമാണ്. അവയെ ഓജസ്സായി സംസ്കരിക്കുന്നു. ശരീരത്തിലെ രണ്ടു വലിയ പ്രാണധാരകള്‍ മസ്തിഷ്കത്തില്‍നിന്നു പുറപ്പെട്ടു നാഡീപാശത്തിന്റെ ഇരുവശത്തൂടെ താഴോട്ടു ചെന്നു തലയുടെ പിന്നില്‍ വെച്ചു 8 എന്ന അക്കത്തിന്റെ ആകൃതിയില്‍ തമ്മില്‍ മുറിച്ചു കടന്നുപോകുന്നു. അങ്ങനെ തലയുടെ വലതുഭാഗം ശരീരത്തിന്റെ ഇടതുഭാഗത്തെ ഭരിക്കുന്നു. നാഡീമണ്ഡലത്തിന്റെ ഏറ്റവും താണ സ്ഥാനത്താണ് യൌനകേന്ദ്രം. മൂലഗ്രന്ഥി. ഈ രണ്ടു പ്രാണധാരകളും വഹിക്കുന്ന ഊര്‍ജ്ജം താഴോട്ടു വരികയും ഒരു വലിയ അളവു തുടര്‍ച്ചയായി മൂലഗ്രന്ഥിയില്‍ സംഭൃതമാകയും ചെയ്യുന്നു. നട്ടെല്ലിന്റെ അവസാനത്തെ എല്ലു മൂലഗ്രന്ഥിക്കുമേലാണ്. പ്രതീകഭാഷയില്‍ ഒരു ത്രികോണമെന്നു വര്‍ണ്ണിക്കപ്പെടുന്നുമുണ്ട്. ഈ ഊര്‍ജ്ജം അതിനടുത്തു സംഭൃതമാകയാല്‍ ഒരു സര്‍പ്പത്തെ ഈ ഊര്‍ജ്ജത്തിന്റെ പ്രതീകമാക്കിയിരിക്കുന്നു. ഈ രണ്ടു പ്രാണധാരകളിലൂടെ വ്യാപരിക്കയാണ് ബോധവും ഉപബോധവും. എന്നാല്‍ പ്രാണധാര മണ്ഡലത്തിന്റെ ഏറ്റവും താഴെ എത്തുമ്പോള്‍ ബോധാതീതം അതിനെ കൈക്കൊണ്ട്, അതു മുകളിലേക്കു ചെന്നു മണ്ഡലം മുഴുമിക്കാന്‍ വിടുന്നതിനുപകരം അതിനെ തടഞ്ഞു മൂലഗ്രന്ഥിയില്‍ നിന്നു നാഡീപാശത്തിലൂടെ ഓജസ്സായി മേലോട്ടു തള്ളിയയയ്ക്കുന്നു. നാഡീപാശം പ്രകൃത്യാ അടഞ്ഞാണ്. പക്ഷേ അതു തുറന്ന് ഈ ഓജസ്സിന്ന് ഒരു വഴിയുണ്ടാക്കാം. നാഡീപാശത്തിലെ ഒരു കേന്ദ്രത്തില്‍നിന്നു വേറോന്നിലേക്കു നിങ്ങള്‍ക്ക് സഞ്ചരിക്കാം. ഇതുകൊണ്ടാണ് മനുഷ്യന്‍ മറ്റുള്ളവയെക്കാള്‍ മഹാനായിരിക്കുന്നത്. എന്തെന്നാല്‍ ജീവന്നു മാനവശരീരത്തില്‍ എല്ലാ തലങ്ങളും എല്ലാ അനുഭൂതികളും സാദ്ധ്യമാണ്. നമുക്കു വേറൊന്നും വേണ്ട. മനുഷ്യന്ന്, വേണമെങ്കില്‍, അവന്റെ പരീക്ഷ അവന്റെ ശരീരത്തില്‍ത്തന്നെ തീര്‍ക്കാം. അതിനുശേഷം ശുദ്ധചൈതന്യമാകയും ചെയ്യാം. ഓജസ്സ് കേന്ദ്രത്തില്‍നിന്നു കേന്ദ്രത്തിലേക്കു പോയി ഭ്രൂമദ്ധ്യഗ്രന്ഥി2യില്‍ (വ്യാപാരമെന്തെന്നു നിര്‍ണ്ണയിക്കാന്‍ ശാസ്ത്രത്തിനു കഴിവില്ലാത്ത ഒരു മസ്തിഷ്കഭാഗം) എത്തിയാല്‍ പിന്നെ മനുഷ്യന്‍ മനസ്സോ ശരീരമോ ആവുന്നില്ല. അവന്‍ സര്‍വ്വബന്ധവിമുക്തനാകുന്നു. മാനസികസിദ്ധികളുടെ വലിയ അപകടം. മനുഷ്യന്‍ അതില്‍ ഏതാണ്ടിടറി വീഴുന്നു. അതെങ്ങനെ ശരിക്കുപയോഗിക്കാമെന്നറിഞ്ഞുകൂടാ എന്നതാണ്. അവനു പരിശീലനമില്ല. തനിക്കു സംഭവിച്ചതെന്തെന്നറിഞ്ഞും കൂടാ ഈ മാനസികസിദ്ധികളുപയോഗിക്കവെ യൌനവികാരങ്ങള്‍ സാധാരണയില്‍ക്കവിഞ്ഞ് ഉണര്‍ത്തപ്പെടുന്നതാണ് അപകടം. കാരണം ഈ സിദ്ധികള്‍ വാസ്തവത്തില്‍ യൌനകേന്ദ്രത്തില്‍നിന്നാണ് സംസ്കൃതമാകുന്നത്. ഉത്തമവും ഭദ്രതമവുമായ വഴി മാനസികപ്രകാശനങ്ങളെ ഒഴിവാക്കുകയാണ്. എന്തെന്നാല്‍ അവ അവയുടെ അജ്ഞരും അനഭ്യസ്തരുമായ ഉടമകളായിട്ട് അതിക്രൂരമായി ക്രീഡിക്കുന്നു. പ്രതീകങ്ങളിലേക്കു മടങ്ങാം. നാഡീപാശത്തിലൂടെ ഓജസ്സിന്റെ ഈ സഞ്ചാരം, സര്‍പ്പത്തിന്റേതുപോലാകയാല്‍ അതിനെ സര്‍പ്പമെന്നു വിളിക്കുന്നു. സര്‍പ്പം അഥവാ കുണ്ഡലിനി എല്ലിന്മേല്‍ അഥവാ ത്രികോണത്തിന്മേല്‍ തങ്ങുന്നു. ഉണര്‍ത്തിയാല്‍ അതു നാഡീപാശത്തിലൂടെ മുകളിലേക്കു സഞ്ചരിക്കുന്നു. അതു കേന്ദ്രത്തില്‍നിന്നു കേന്ദ്രത്തിലേക്കു പോകവേ, നവവും നൈസര്‍ഗ്ഗികവുമായ ഓരോ ലോകം അകമേ വിവൃതമാകുന്നു. കുണ്ഡലിനി ഉണര്‍ത്തപ്പെട്ടിരിക്കുന്നു പ്രാണായാമം പ്രാണായാമാഭ്യാസം ബോധാതീതമനസ്സിന്റെ പരിശീലനമാണ്. ശാരീരികാഭ്യാസത്തെ മൂന്നംഗങ്ങളായി പിരിച്ചിരിക്കുന്നു. അതു തികച്ചും ശ്വാസസംബന്ധിയാണ്. അതു ശ്വാസം ഉളളിലേക്കു വലിക്കലും ധരിക്കലും പുറംതള്ളലുമാണ്. നാലെണ്ണുന്ന നേരംകൊണ്ട് ഒരു നാസാദ്വാരത്തിലൂടെ ശ്വാസം അകത്തേയ്ക്കു വലിക്കണം. പിന്നെ പതിനാറെണ്ണുന്ന നേരം ധരിക്കണം. എട്ടെണ്ണുന്ന നേരംകൊണ്ട് മറ്റേ നാസാദ്വാരത്തിലൂടെ പുറംതള്ളുകയും വേണം. പിന്നെ ക്രമം തിരിക്കുക. അകത്തേക്കു ശ്വസിക്കുമ്പോള്‍ മറ്റേ നാസാദ്വാരം അടയ്ക്കണം. തള്ളവിരല്‍കൊണ്ടു ഒരു നാസാദ്വാരം അടച്ചുപിടിച്ചുകൊണ്ടു തുടങ്ങേണ്ടിയിരിക്കുന്നു. എന്നാല്‍ കാലക്രമേണ നിങ്ങളുടെ ശ്വാസം നിങ്ങളുടെ മനസ്സിനെ അനുസരിക്കും. രാവിലെയും വൈകിട്ടും ഈ പ്രാണായാമം നാലെണ്ണം ചെയ്യുക. അറിവിനെ അതിക്രമിക്കല്‍ ‘‘പശ്ചാത്തപിക്കുക, സ്വര്‍ഗ്ഗരാജ്യം ആസന്നമായിരിക്കുന്നു. ‘പശ്ചാത്തപിക്ക’ എന്നത് ഗ്രീക്കില്‍ മെറ്റാനോയിറ്റ്- മെറ്റാ എന്നാല്‍ പിന്‍, അനന്തരം, അപ്പുറം ആകുന്നു. അക്ഷരാര്‍ത്ഥത്തില്‍ ‘അറിവിനെ അതിക്രമിക്ക (അഞ്ച് ഇന്ദ്രിയങ്ങളുടെ അറിവിനെ), അകത്തേയ്ക്കു നോക്കുകയും ചെയ്ക.’ അവിടെ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം കാണും.’’ ഒരു തത്ത്വജ്ഞാനഗ്രന്ഥത്തിന്റെ ഒടുവില്‍ സര്‍. വില്യം ഹാമില്‍ട്ടണ്‍ പറയുന്നു: ‘‘ഇവിടെ തത്ത്വജ്ഞാനം ഒടുങ്ങുന്നു. ഇവിടെ മതം തുടങ്ങുന്നു.’’ മതം ബുദ്ധിയുടെ മണ്ഡലത്തിലല്ല. ഒട്ട് ആവാനും വയ്യ. ബുദ്ധിപരമായ യുക്തിവാദം ഇന്ദ്രിയപ്രത്യക്ഷമായ വസ്തുതകളെ അധിഷ്ഠാനമാക്കിയാണ്. എന്നാല്‍ മതത്തിന് ഇന്ദ്രിയങ്ങളുമായി ഒരിടപാടുമില്ല. അജ്ഞേയവാദികള്‍ പറയുന്നു: തങ്ങള്‍ക്കു ഈശ്വരനെ അറിയാനാവില്ലെന്ന്, ശരിയുമാണ്. എന്തെന്നാല്‍ അവര്‍ ഇന്ദ്രിയങ്ങളുടെ കഴിവുമുഴുവന്‍ ചെലവഴിച്ചു. എന്നിട്ടും ഈശ്വരജ്ഞാനത്തില്‍ ഒട്ടും മുന്നേറിയില്ല. അതുകൊണ്ടു മതം-അതായത് ഈശ്വരസത്തയും അമൃതത്വവും മറ്റും-തെളിയിക്കാന്‍ നമുക്ക് ഇന്ദ്രിയജ്ഞാനത്തെ അതിക്രമിക്കേണ്ടിയിരിക്കുന്നു. എല്ലാ പ്രവാചകന്മാരും ഋഷിമാരും ‘ഈശ്വരനെ കണ്ടു’ എന്നവകാശപ്പെടുന്നു. അതായത് അവര്‍ക്കു നേരിട്ടുള്ള അനുഭവം കിട്ടിയെന്ന്. അനുഭവമില്ലാതെ അറിവൊന്നുമില്ല. മനുഷ്യന്‍ ഈശ്വരനെ സ്വാത്മാവില്‍ കാണുകയും വേണം. ജഗത്തിലെ ഏകവസ്തുതയെ മനുഷ്യന്‍ അഭിമുഖീകരിച്ചു കഴിഞ്ഞാല്‍, അപ്പോള്‍ മാത്രം, സംശയങ്ങള്‍ മായും, കുരുങ്ങിയ സംഗതികള്‍ നിവരുകയും ചെയ്യും. ഇതാണ് ‘ഈശ്വരനെ കാണല്‍’. നമ്മുടെ ജോലി വസ്തുപരീക്ഷയാണ്. വിഴുങ്ങലല്ല. മതം, മറ്റു ശാസ്ത്രങ്ങളെപ്പോലെ, നിങ്ങളോടാവശ്യപ്പെടുന്നതു വസ്തുതകള്‍ ശേഖരിക്കാനും തന്നെത്താന്‍ കാണാനുമാണ്. പഞ്ചേന്ദ്രിയമേഖലയില്‍പ്പെട്ട അറിവിനെ അതിക്രമിക്കുമ്പോഴാണ് ഇതു സാധ്യമാകുന്നതും. ഈശ്വരദര്‍ശനമാണ് ഒരൊറ്റ ലക്ഷ്യം. സിദ്ധിയല്ല ലക്ഷ്യം. ശുദ്ധസച്ചിത്പ്രേമമാണ് ഒറ്റലക്ഷ്യം. പ്രേമം ഈശ്വരനാണ്. സ്വപ്നങ്ങളിലും വിചാരങ്ങളിലും നാം വിനിയോഗിക്കുന്ന അതേ ശക്തി, ഭാവനാശക്തി, തന്നെയാണ് സത്യപ്രാപ്തിക്കുള്ള ഉപായവും. ഭാവന അതിശക്തിമത്താകുമ്പോള്‍ വിഷയം പ്രത്യക്ഷീഭവിക്കുന്നു. അതുകൊണ്ട് അതിനെക്കൊണ്ടു നമുക്കു നമ്മുടെ ശരീരത്തെ സരോഗമോ അരോഗമോ ആയ ഏതവസ്ഥയിലും കൊണ്ടുവരാം. നാം ഒരു വസ്തു കാണുമ്പോള്‍ മസ്തിഷ്കകണങ്ങള്‍ ഒരു സ്ഥിതിവിശേഷത്താല്‍ വിന്യസ്തമാകുന്നു. സുരൂപദര്‍ശനിയിലെ വര്‍ണ്ണവൈചിത്യ്രംപോലെ ഈ ചേര്‍ച്ചയും മസ്തിഷ്കകണങ്ങളുടെ അതേ സ്ഥിതിവിശേഷവും വീണ്ടുകിട്ടലാണ് സ്മൃതി. ഇച്ഛ എത്ര ബലവത്തരമോ, അത്ര മഹത്തരമായിരിക്കും ഈ മസ്തിഷ്കകണങ്ങളെ പുനര്‍വിന്യസിക്കുന്നതിലുള്ള വിജയം. ശരീരചികിത്സയ്ക്കു ഒരു ശക്തിയേ ഉള്ളൂ. അതെല്ലാവരിലുമുണ്ട്. ഔഷധം ഈ ശക്തിയെ ഉണര്‍ത്തുന്നതേ ഉള്ളൂ. ശരീരത്തില്‍ കടന്ന വിഷയത്തെ പുറംതള്ളാനുള്ള ആ ശക്തിയുടെ പ്രകടപ്രയത്നം മാത്രമാണ് രോഗം. വിഷനിഷ്കാസനത്തിലുള്ള ശക്തി ഔഷധംകൊണ്ടുണര്‍ത്തപ്പെട്ടാലും വിചാരശക്തികൊണ്ട്് അതു കൂടുതല്‍ സ്ഥായിയായി ഉണര്‍ത്തപ്പെടാം. ഭാവന ആരോഗ്യബലവിചാരത്തെ അവലംബിക്കണം. എന്നിട്ടു വേണം, രോഗാവസ്ഥയില്‍, ആരോഗ്യാദര്‍ശസ്മൃതി പ്രബുദ്ധമാകയും ആരോഗ്യാവസ്ഥയില്‍ നിന്ന നിലപാടില്‍ കണങ്ങള്‍ പുനര്‍വ്യൂഢമാകുകയും ചെയ്യാന്‍. ദേഹത്തിന്റെ പ്രവണത അപ്പോള്‍ മസ്തിഷ്കത്തെ അനുസരിക്കാനാണ്. നമ്മുടെ മേല്‍ അന്യമനസ്സിന്റെ പ്രവൃത്തികൊണ്ട്, ഈ പരിപാടിയിലെത്താനാവുമ്പോഴാണ് അടുത്ത പടി. ഇതിനുദാഹരണം ദിവസേന കാണാം. മനസ്സിന്മേല്‍ പ്രവര്‍ത്തിക്കുന്ന മനസ്സിന്റെ ഒരു രൂപംമാത്രമാണ് വാക്കുകള്‍. നല്ലതും ചീത്തയുമായ വിചാരങ്ങള്‍ ഓരോന്നും ഒരു പ്രബലശക്തിയാണ്. അവകൊണ്ടു ലോകം നിറഞ്ഞിരിക്കുന്നു. സ്പന്ദം തുടരുംപോലെതന്നെ. വിചാരം, പ്രവൃത്തിയാക്കിത്തീര്‍ക്കപ്പെടുംവരെ, വിചാരരൂപത്തില്‍ത്തന്നെ ഇരിക്കുന്നു. ഉദാഹരണത്തിന്, മനുഷ്യബാഹുവില്‍ ശക്തി അപ്രകടമായിരിക്കയാണ്. അവന്‍ ഒരടി കൊടുക്കുംവരെ. അപ്പോഴാണ് അവന്‍ വിചാരത്തെ പ്രവൃത്തിയിലേക്കു വിവര്‍ത്തനം ചെയ്യുന്നത്. നാം സദസദ്വിചാരങ്ങളുടെ ജന്മാവകാശികളാണ്. നാം നമ്മെ ശുദ്ധന്മാരും സദ്വിചാരങ്ങളുടെ ഉപകരണങ്ങളുമാക്കിയാല്‍ അവ നമ്മില്‍ പ്രവേശിക്കും. സദാത്മാവ് ദുര്‍വിചാരഗ്രാഹിയായിരിക്കില്ല. ദുര്‍വിചാരങ്ങള്‍ക്കു വിളനിലമാണ് ദുര്‍ജ്ജനങ്ങള്‍. പറ്റിയ മണ്ണിലെത്തിയാല്‍ മാത്രം സ്ഫുടിച്ചു വര്‍ദ്ധിക്കുന്ന അണുജീവിയെപ്പോലാണവ. വെറും വിചാരങ്ങള്‍ കൊച്ചുചിറ്റലകള്‍പോലെയാണ്. സ്പന്ദിക്കാനുള്ള നവവേഗം അവയ്ക്കു ഏകകാലത്തില്‍ വരുന്നുണ്ട്. ഒടുവിലാകുമ്പോഴേയ്ക്കു ഒരു വലിയ അല എണീറ്റു മറ്റെല്ലാറ്റിനെയും വിഴുങ്ങിക്കളയുന്നതു കാണാം. ഈ വൈശ്വവിചാരവീചികള്‍ അഞ്ഞൂറാണ്ടുതോറും ആവര്‍ത്തിക്കുന്നെന്നു കാണാം. അപ്പോള്‍ നീക്കുപോക്കില്ലാതെ ആ മഹാതരംഗം മാതൃകയാകയും മറ്റുള്ളവയെ അങ്ങു വിഴുങ്ങുകയും ചെയ്യുന്നു. ഇതാണ് ഒരു പ്രവാചകനെ ഉളവാക്കുന്നത്. താന്‍ ജീവിക്കുന്ന യുഗത്തിന്റെ വിചാരത്തെ സ്വമനസ്സില്‍ സമൂഹനം ചെയ്കയും അതിനെ മൂര്‍ത്തരൂപത്തില്‍ മനുഷ്യവര്‍ഗ്ഗത്തിനു മടക്കിക്കൊടുക്കയും ചെയ്യുന്നു. കൃഷ്ണനും ബുദ്ധനും ക്രിസ്തുവും മുഹമ്മദും ലൂതറും തങ്ങളുടെ കൂട്ടരുടെ ഉപരി ഉയര്‍ന്ന മഹാതരംഗങ്ങളെന്ന് ഉദാഹരിക്കാം (ഏതാണ്ടഞ്ഞൂറു കൊല്ലത്തിന്റെ അന്തരാളം അവയ്ക്കുണ്ട്) ഉത്തമപരിശുദ്ധിയുടെയും ചാരിത്രത്തിന്റെയും പിന്‍ബലമുള്ള തരംഗമാണ് എപ്പോഴും സാമൂഹ്യപരിഷ്കരണപ്രസ്ഥാനമായി ലോകത്തിന്റെമേല്‍ തകര്‍ത്തുകയറുന്നത്. ഒരിക്കല്‍കൂടി, നമ്മുടെ കാലത്ത്, വികാരവീചികളുടെ ഒരു സ്പന്ദമുണ്ട്. അന്തര്‍വ്യാപിയായ ഈശ്വരനെന്നതാണ് കേന്ദ്രാശയം. അത് സര്‍വ്വത്ര സര്‍വ്വരൂപത്തിലും സര്‍വ്വവിഭാഗത്തിലും കുരുത്തുപൊങ്ങുകയുമാണ്. ഈ തരംഗങ്ങളില്‍ സൃഷ്ടിയും സംഹാരവും മാറിമാറി വരികയാണ്. എങ്കിലും സൃഷ്ടി എപ്പോഴും സംഹാരപ്രവൃത്തിയുടെ അന്തം വരുത്തുകയാണ് ചെയ്യുന്നത്. ഒരുവന്‍ തന്റെ അദ്ധ്യാത്മപ്രകൃതിയെ പ്രാപിക്കാന്‍ കൂടുതലാഴത്തിലേക്കു മുങ്ങുന്നതോടെ താന്‍ ഇനിയൊട്ടുംതന്നെ അന്ധവിശ്വാസബദ്ധനാണെന്നു വിചാരിക്കുന്നില്ല. നായകന്മാര്‍ പ്രായേണ സുചരിതന്മാരല്ലാത്തതുകാരണം ഭൂരിപക്ഷം വിഭാഗങ്ങളും വന്നുപോകുന്നവയാണ്. അവയ്ക്കു കുമിളകളുടെ നിലനില്പേ ഉള്ളൂ. സമ്പൂര്‍ണ്ണപ്രേമം, അപ്രതിക്രിയമായ ഹൃദയം, ഇതാണ് ചാരിത്യ്രത്തെ ഉളവാക്കുന്നത്. നായകനില്‍ ചാരിത്യ്രമില്ലാത്തിടത്ത് അനുസരണം സംഭവ്യമല്ല. സംശുദ്ധിയുണ്ടെങ്കില്‍ ശാശ്വതമായ അനുസരണവും വിശ്വാസവും സുനിശ്ചിതവുമാണ്. ഒരാശയം കൈക്കൊള്ളുക, നിങ്ങളെ അതിനു സ്വയം സമര്‍പ്പിക്കുക, ക്ഷമയോടെ പരിശ്രമിക്കുക. സൂര്യന്‍ നിങ്ങള്‍ക്കുവേണ്ടി ഉദയം ചെയ്യും. ഭാവനയിലേയ്ക്ക് മടങ്ങാം. നമുക്കു കുണ്ഡലിനിയെ ചാക്ഷുഷീകരിക്കണം. ത്രികോണസ്ഥിയിന്മേല്‍ ചുരുണ്ടുകിടക്കുന്ന സര്‍പ്പമാണ് പ്രതീകം. പിന്നെ, മുന്‍പറഞ്ഞപ്രകാരം ശ്വാസാഭ്യാസം ചെയ്യുക. ശ്വാസം ധരിക്കവെ, ‘8’-ല്‍നിന്നു താഴോട്ടൊഴുകുന്ന ധാരപോലെ ആ ശ്വാസത്തെ ഭാവനചെയ്യുക. അതു ഏറ്റവും താഴത്തെത്തുമ്പോള്‍ ത്രികോണസ്ഥമായ സര്‍പ്പത്തെ തട്ടുന്നതായും അതിനെ നാഡീപാശനാളത്തിലൂടെ മുകളിലേക്കു പായിക്കുന്നതായും ഭാവനചെയ്യുക. ഈ ശ്വാസത്തെ ത്രികോണത്തിലേക്കു ഭാവനയില്‍ നയിക്കുക. ഇപ്പോള്‍ നാം ശാരീരികപരിപാടി മുഴുമിച്ചിരിക്കുന്നു. ഇനിയതു മാനസികമായിത്തീരുന്നു. ആദ്യത്തെ അഭ്യാസത്തെ ‘പ്രത്യാഹാര’മെന്നു വിളിക്കുന്നു. മനസ്സിനെ തടുത്തുകൂട്ടണം. അഥവാ അലയുന്നതില്‍നിന്നു പിന്‍വലിക്കണം. ശാരീരികപരിപാടിക്കുശേഷം മനസ്സിനെ ഓടിക്കൊള്ളാന്‍ വിടുക, നിയന്ത്രിക്കരുത്. എന്നാല്‍ മനസ്സിന്റെമേല്‍ നോട്ടമുണ്ടായിരിക്കണം. അതിന്റെ വ്യാപാരങ്ങളെ നോക്കിനില്‍ക്കുന്ന സാക്ഷിയെപ്പോലെ ഈ മനസ്സ് ഇപ്രകാരം രണ്ടായി പിരിഞ്ഞിരിക്കുന്നു, കളിക്കുന്നവനും സാക്ഷിയും. ഇനി സാക്ഷിഭാഗത്തെ ബലപ്പെടുത്തുക. നിങ്ങളുടെ അലച്ചിലിനെ നിയന്ത്രിക്കുന്നതില്‍ മനസ്സു പതുക്കെയും ക്രമത്തിലും വിചാരിക്കണം. കളിക്കാരന്‍ ഉത്തരോത്തരം നിയന്ത്രണാധീനനാകും. ഒടുവില്‍ നിങ്ങള്‍ കളിക്കാതെയും അലയാതെയുമാകും. രണ്ടാമഭ്യാസം: ധ്യാനം-അതിനെ രണ്ടായി പിരിക്കാം. നാം ഘടനയില്‍ മൂര്‍ത്തമാണ്. മനസ്സിനു രൂപങ്ങളില്‍ വേണം ചിന്തിക്കാനും. മതം ഈ ആവശ്യത്തെ അനുവദിക്കുന്നുണ്ട്. ബാഹ്യരൂപങ്ങളുടെയും കര്‍മ്മകലാപങ്ങളുടെയും സഹായം നല്‍കുന്നുമുണ്ട്. എന്തെങ്കിലും രൂപം കൂടാതെ ഈശ്വരനെ ധ്യാനിച്ചുകൂടാ എന്നുവന്നുകൂടും. കാരണം, വിചാരവും പ്രതീകവും അഭേദ്യങ്ങളാണ്. ആ രൂപത്തില്‍ മനസ്സുറപ്പിക്കാന്‍ ശ്രമിക്കുക. മൂന്നാമഭ്യാസം: ഇതിനെ പ്രാപിക്കുന്നതു ധ്യാനപരിശീലനംകൊണ്ടാണ്. ഇതു വാസ്തവത്തില്‍ ‘ഏകാഗ്രത’യാണ്. മനസ്സു സാധാരണ വട്ടത്തില്‍ വ്യാപരിക്കുന്നു. അതിനെ ഒരു ‘ബിന്ദു’വില്‍ നിര്‍ത്തുക. അവസാനത്തേതു ഫലമാണ്. മനസ്സ് ഇതിലെത്തിയാല്‍ എല്ലാം കിട്ടി-രോഗശമനവും ദിവ്യലോകവും സര്‍വ്വമാനസികസിദ്ധികളും. ഈ വിചാരധാരയെ ഒരു നിമിഷത്തിനകം ആരിലേയ്ക്കും നയിക്കാം, യേശു ചെയ്തതുപോലെ തല്‍ക്ഷണഫലത്തോടെ. പൂര്‍വ്വപരിശീലനം കൂടാതെ ആളുകള്‍ ഈ സിദ്ധികളില്‍ ഇടറി വീണിട്ടുണ്ട്. എന്നാല്‍ ഞാന്‍ നിങ്ങളോടു നില്‍ക്കാന്‍ പറയുന്നു. ഈ പടികളെല്ലാം പതുക്കെ പരിശീലിക്കുക. അപ്പോള്‍ എല്ലാം നിങ്ങളുടെ പിടിയില്‍ കിട്ടും. ലേശം രോഗശമനം ശീലിച്ചോളു, പ്രേമമാണ് പ്രേരകമെങ്കില്‍, അതിനു ദ്രോഹിക്കാനാവില്ല. മനുഷ്യന്‍ അതിഹ്രസ്വദൃഷ്ടിയും അക്ഷമനുമാണ്. എല്ലാവര്‍ക്കും സിദ്ധിവേണം. എന്നാല്‍ സ്വയം അതു നേടാന്‍ കാക്കുന്നവര്‍ ചുരുക്കം. അവന്‍ വിതരണം ചെയ്യുന്നു, പക്ഷേ സംഭരിക്കില്ല. നേടാന്‍ നെടുനേരം വേണം. വിതരണം ചെയ്യാന്‍ അല്പസമയവും. അതുകൊണ്ട് സിദ്ധികള്‍ സമ്പാദിക്കവെ അവ സംഭരിച്ചുവെക്കുക. അല്ലാതെ അവ ചിതറിക്കളയരുത്. സംയതമായ ഓരോ വികാരവീചിയും നിങ്ങള്‍ക്കനുകൂലമായ നീക്കിബാക്കിയാണ്. അതുകൊണ്ടു സത്യമായ സര്‍വ്വസദാചാരവും പോലെ, കോപത്തിനുപകരം കോപിക്കാത്തതു നല്ല നയം ആകുന്നു. ക്രിസ്തു പറഞ്ഞു: ‘തിന്മയെ എതിര്‍ക്കരുത്.’ അതു സദാചാരമാണെന്നുമാത്രമല്ല, വാസ്തവത്തില്‍ ഉത്തമനയംകൂടിയാണെന്നു കണ്ടുപിടിക്കുംവരെ നമുക്കതു മനസ്സിലാകുന്നില്ല. കാരണം കോപം കാണിക്കുന്നവന്ന് അതു ശക്തിക്ഷയമാണ്. കോപദ്വേഷങ്ങളെന്ന ആ മസ്തിഷ്കസംവ്യൂഹങ്ങളില്‍ ചെന്നുപെടാന്‍ നിങ്ങളുടെ മനസ്സിനെ നിങ്ങള്‍ അനുവദിക്കരുത്. രാസശാസ്ത്രത്തില്‍ മൂലഭൂതത്തെ കണ്ടെത്തിയാല്‍ രസതന്ത്രജ്ഞന്റെ കൃത്യം കഴിഞ്ഞു. ഐക്യം കണ്ടെത്തിയാല്‍ മതമെന്ന ശാസ്ത്രത്തിന്റെ പൂര്‍ണ്ണത പ്രാപ്തമായി. ഇത് ആയിരത്താണ്ടുകള്‍ക്കുമുമ്പ് സംപ്രാപ്തമാകയും ചെയ്തു. ‘ഞാനും എന്റെ പിതാവും ഒന്ന്’ എന്നു മനുഷ്യര്‍ പറയുമ്പോള്‍ സമ്പൂര്‍ണ്ണൈക്യം സംപ്രാപ്തമായി.
നഗരം ഒരിക്കലും ഈ ആഘോഷങ്ങൾ നിർത്താൻ പോകുന്നില്ല അതുപോലെ തന്നെ ബീച്ചിൽ ഈ ആഘോഷങ്ങൾക്ക് ശേഷം അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾക്കും ഒരു അവസാനം ഇല്ലാതെയാകുന്നു September 25, 2018 in Variety ഗണേശ ചതുർത്ഥിയുടെ ആഘോഷങ്ങളുമായി മുംബൈ നഗരം എല്ലാവർഷവും തിരക്കിൽ ഏർപ്പെടാറുണ്ട്. ഗണേശഭഗവാന്റെ മനോഹരമായ വലിയ വിഗ്രഹങ്ങൾ ഈ സമയത് കാണാൻ കഴിയും. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ഈ ആഘോഷത്തിൽ പങ്ക് ചേരുന്നു. നഗരം ഒരിക്കലും ഈ ആഘോഷങ്ങൾ നിർത്താൻ പോകുന്നില്ല അതുപോലെ തന്നെ ബീച്ചിൽ ഈ ആഘോഷങ്ങൾക്ക് ശേഷം അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾക്കും ഒരു അവസാനം ഇല്ലാതെയാകുന്നു. എല്ലാ വർഷവും ഗണപതി വിസർജൻ സമയത്ത് ദശലക്ഷക്കണക്കിന് പാൽ പാലുൽപന്നങ്ങൾ, തേങ്ങ, മറ്റ് പ്രാർഥന വസ്തുക്കൾ എന്നിവ ബീച്ചിൽ ഉപേക്ഷിക്കുന്നു. ഗണപതി വിഗ്രഹങ്ങൾ കടലിൽ ഒഴുക്കുന്നതിലൂടെ വെള്ളം മലിനമാവുക മാത്രമല്ല ജലജീവജന്യത്തിന് കനത്ത നാശവും ഇത് വരുത്തുന്നു. ഈ വർഷം ഉത്സവത്തിന്റെ ഏഴാം ദിവസം വിഗ്രഹങ്ങൾ ഒഴുക്കിയപ്പോൾ ആയിരക്കണക്കിന് മത്സ്യങ്ങളും. ഞണ്ടുകളും ജൂഹു ബീച്ചിൽ ചത്തൊടുങ്ങിയെത്തി. സമുദ്ര മൃഗങ്ങളുടെ ഈ കൂട്ടമായ മരണത്തിനു കാരണം വിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ച പ്ലാസ്റ്റർ ഓഫ് പാരീസ് ആണ്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | മത്സരത്തിനിടയിൽ ഗ്രൗണ്ടിൽ പാമ്പ്; പരിഭ്രാന്തരായി കളിക്കാർ Sports October 2, 2022 | Published by : Express Kerala Network ഗുവാഹത്തി: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പ്. ഗുവാഹത്തി ബർസാപാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരത്തിനിടെ പാമ്പ് ഗ്രൗണ്ടിലിറങ്ങിയത്. ആൻട്രിച്ച് നോർജേ മത്സരത്തിന്റെ ഏഴാം ഓവർ എറിഞ്ഞ് കൊണ്ടിരിക്കെയാണ് താരങ്ങൾ മൈതാനത്ത് ഇഴഞ്ഞ് നീങ്ങുന്ന പാമ്പിനെ കണ്ടത്. ഇതിനിടെ തുടർന്ന് മത്സരം അൽപ്പ സമയം നിർത്തി വച്ചു. ഉടൻ തന്നെ ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് കളി പുനരാരംഭിച്ചത്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയയക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും കെ. എൽ രാഹുലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 43 റൺസെടുത്ത രോഹിത് പുറത്തായി. കെ.എല്‍ രാഹുല്‍ അര്‍‌ധ സെഞ്ച്വറി നേട്. 55 റണ്‍സുമായി കെ.എൽ രാഹുലും 1 റണ്ണുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തിട്ടുണ്ട്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
വെബിലുടനീളം സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിനും സൃഷ്ടിച്ച ദോഷങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനും ഈ സുരക്ഷാ ഉപകരണം നിർമ്മിച്ചിരിക്കുന്നു. സുരക്ഷിതവും കൂടുതൽ സുരക്ഷിതവുമായ വെബ്ബിലേക്ക് പുരോഗതി പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ക്ഷുദ്രവെയർ വിശദീകരിച്ചു ഈ വെബ്സൈറ്റുകൾ സന്ദർശകരുടെ കമ്പ്യൂട്ടറുകളിൽ ക്ഷുദ്രകരമായ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്ന കോഡ് അടങ്ങിയിരിക്കുന്നു, അല്ലെങ്കിൽ അവർ ഒരു നിയമാനുസൃത സോഫ്റ്റ്വെയർ ഡൌൺലോഡ് അല്ലെങ്കിൽ ഒരു ഉപയോക്താവിന്റെ അറിവില്ലാതെ ഒരു ഉപയോക്താവ് കരുതുന്നു എന്ന്. സ്വകാര്യമോ സെൻസിറ്റീവോ ആയ വിവരങ്ങൾ ഉപയോക്താക്കളെ പിടിച്ചെടുക്കാനും സംപ്രേഷണം ചെയ്യാനും ഹാക്കർമാർ ഈ സോഫ്റ്റ്വെയർ ഉപയോഗിക്കാം. ഞങ്ങളുടെ സുരക്ഷിത ബ്രൗസിംഗ് സാങ്കേതികവിദ്യയും സാധ്യതയുള്ള രീതിയിൽ വൈറസ് കണ്ടെത്തുന്നതിന് വെബിൽ സ്കാനും അപഗ്രഥിക്കുന്നു. ഫിഷിംഗ് വിശദീകരിച്ചു ഈ വെബ്സൈറ്റുകൾ നിയമാനുസൃതമായി നടിക്കുന്നു, അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ഉപയോക്തൃനാമങ്ങളിലും പാസ്വേഡുകളിലും ടൈപ്പുചെയ്യുന്നതിനോ അല്ലെങ്കിൽ മറ്റ് സ്വകാര്യ വിവരങ്ങൾ പങ്കിടുന്നതിനോ സാധിക്കും. നിയമാനുസൃതമായ ബാങ്ക് വെബ്സൈറ്റുകൾ അല്ലെങ്കിൽ ഓൺലൈൻ സ്റ്റോറുകൾ ആൾമാറാട്ടം ചെയ്യുന്ന വെബ് പേജുകൾ ഫിഷിംഗ് സൈറ്റുകളുടെ സാധാരണ ഉദാഹരണങ്ങളാണ്. ഞങ്ങൾ ക്ഷുദ്രവെയറിനെ തിരിച്ചറിയുന്നു മാൽവെയർ എന്ന പദം ദോഷബാധയമാക്കുന്നതിന് രൂപകൽപ്പന ചെയ്ത ക്ഷുദ്ര സോഫ്റ്റ്വെയറുകളുടെ ഒരു പരിധി കവർ ചെയ്യുന്നു. സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ അല്ലെങ്കിൽ ഉപയോക്താവിന്റെ മെഷീന്റെ നിയന്ത്രണം ഏറ്റെടുത്ത് മറ്റ് കമ്പ്യൂട്ടറുകളെ ആക്രമിക്കാൻ ഒരു സൈറ്റിന്റെ കമ്പ്യൂട്ടറിൽ ക്ഷുദ്രവെയർ ഇൻസ്റ്റാൾ ചെയ്യുന്നു. ചിലപ്പോൾ ഉപയോക്താക്കൾ ഈ മാൽവെയർ ഡൌൺലോഡ് ചെയ്യുന്നു, കാരണം അവർ സുരക്ഷിത സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതും ദോഷകരമായ പെരുമാറ്റം സംബന്ധിച്ച് ബോധവാനായില്ല എന്നാണ്. മറ്റ് ചിലപ്പോൾ, മാൽവെയറുകൾ അവരുടെ അറിവില്ലാതെ ഡൌൺലോഡ് ചെയ്യപ്പെടും. സാധാരണ തരത്തിലുള്ള ക്ഷുദ്രവെയറുകൾ ransomware, സ്പൈവെയർ, വൈറസുകൾ, വേമുകൾ, ട്രോജൻ കുതിരകൾ എന്നിവയാണ്. മാൽവേർ പല സ്ഥലങ്ങളിലും ഒളിപ്പിക്കാം, മാത്രമല്ല വിദഗ്ദ്ധർ അവരുടെ വെബ്സൈറ്റ് വൈറസ് ഉണ്ടോയെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അപഹരിക്കപ്പെട്ട സൈറ്റുകൾ കണ്ടെത്തുന്നതിന്, ഒരു സൈറ്റ് അപഹരിക്കപ്പെട്ടതായി സൂചിപ്പിക്കുന്ന സിഗ്നലുകൾ ഞങ്ങൾ കണ്ടെത്തിയ സൈറ്റുകൾ വിശകലനം ചെയ്യാൻ വെബിൽ സ്കാൻ ചെയ്യുകയും വിർച്ച്വൽ മഷീനുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. ആക്രമണ സൈറ്റുകൾ ക്ഷുദ്രകരമായ സോഫ്റ്റ്വെയർ ഹോസ്റ്റുചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഹാക്കർമാർ സജ്ജീകരിച്ച വെബ്സൈറ്റുകൾ ഇവയാണ്. ഈ സൈറ്റുകൾ ബ്രൗസറിനെ നേരിട്ട് ചൂഷണംചെയ്യുന്നു അല്ലെങ്കിൽ ദോഷകരമായ സ്വഭാവങ്ങൾ പെരുമാറുന്ന ഹാനികരസമായ സോഫ്റ്റ്വെയറുകൾ നേരിട്ട് ഉൾക്കൊള്ളുന്നു. ഈ സൈറ്റുകൾ ആക്രമണ സൈറ്റുകൾ എന്ന് വർഗ്ഗീകരിക്കാൻ ഞങ്ങളുടെ സാങ്കേതികവിദ്യക്ക് ഈ സ്വഭാവരീതി കണ്ടുപിടിക്കാൻ കഴിയും. അപഹരിക്കപ്പെട്ട സൈറ്റുകൾ ഇവ അവരുടെ ബ്രൌസറുകളെ ചൂഷണം ചെയ്യുന്ന സൈറ്റുകൾ ഉൾക്കൊള്ളുന്ന സൈറ്റുകൾ അല്ലെങ്കിൽ നേരിട്ട് ഉപയോക്താക്കളെ ഉൾപ്പെടുത്തുന്നതിന് നിയമാനുസൃതമായ വെബ്സൈറ്റുകളാണ്. ഉദാഹരണത്തിന്, ഒരു ആക്രമണ സൈറ്റിലേക്ക് ഒരു ഉപയോക്താവിനെ റീഡയറക്റ്റ് ചെയ്യുന്ന കോഡ് ഉൾപ്പെടുത്തുന്നതിന് ഒരു സൈറ്റിന്റെ ഒരു പേജ് അപഹരിക്കപ്പെട്ടേക്കാം.
ന്യൂയോര്‍ക്ക്: കോവിഡ്19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ മരിച്ചത്. 75 പേരിലാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇറാനില്‍ 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇന്തോനേഷ്യയിലും കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചിട്ടുള്ളത്. അതേസമയം ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവര്‍ 3,200 ആയി. 47,984 പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്. ഇതേപോലെ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള മറ്റൊരു വൈറസിനേയും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ശരിയായ മാര്‍ഗത്തിലൂടെ വൈറസിനെ പിടിച്ചുകെട്ടുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വസൂരി പോലെ വായുവില്‍ കൂടി പകരാന്‍ വൈറസ് ശേഷി നേടിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. നിലവില്‍ 60 രാജ്യങ്ങളിലാണ് കോവിഡ്19 വൈറസ് എത്തിയിരിക്കുന്നത്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
സിറിയയിലെ ഐഎസ്ഐഎസിന്റെ ഡിറ്റെൻഷൻ ക്യാമ്പിൽ നിന്ന് കാനഡ ഗവണ്മെന്റ് ഇടപെടൽ മൂലം മോചിതരാക്കപ്പെട്ട് കാനഡയിൽ തിരിച്ചെത്തിച്ച കാനഡ പൗരത്വമുള്ള രണ്ട് യുവതികൾ അറസ്റ്റിൽ. മോൺ‌ട്രിയലിലെ വിമാനത്താവളത്തിൽ വെച്ചാണ് 27 കാരിയായ ഒമൈമ ചൗയെ അറസ്റ്റ് ചെയ്തതെന്ന് ആർ‌സി‌എം‌പി അറിയിച്ചു. 2014 നവംബർ മുതൽ ഇവർ ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ (ഇൻസെറ്റ്) അന്വേഷണത്തിന് വിധേയയായിരുന്നുവെന്നും അവർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സിറിയയിലെ തടങ്കൽപ്പാളയത്തിൽ നിന്ന് മോചിതരായി തിരിച്ചെത്തിയ കിംബർലി പോൾമാൻ എന്ന യുവതിയും അറസ്റ്റിലായതായി അവരുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വടക്കുകിഴക്കൻ സിറിയയിൽ നിന്ന് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പടെ നാല് കാനഡക്കാരെ തിരിച്ചയച്ചതായി ഗ്ലോബൽ അഫയേഴ്സ് കാനഡ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കാനഡ പൗരന്മാരെ തടവിൽ നിന്നും മോചിപ്പിപ്പിക്കുവാനുള്ള ശ്രമത്തിന് സഹകരിച്ച വടക്ക്, കിഴക്കൻ സിറിയയിലെ ഭരണകൂടത്തിന് നന്ദി അറിയിക്കുകയും അതീവ ദുഷ്‌കരമായ സുരക്ഷാ സാഹചര്യത്തിലും പ്രതികൂല സാഹചര്യങ്ങളിലും തടവിലാക്കപ്പെട്ട വ്യക്തികൾക്ക് പരിചരണം നൽകുന്നതിനുള്ള ശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതായി കാനഡ ഗ്ലോബൽ അഫയേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു. സ്വദേശത്തും വിദേശത്തുമുള്ള കാനഡക്കാരുടെ സുരക്ഷയും സുരക്ഷയും കാനഡ ഗവൺമെന്റിന്റെ മുൻ‌ഗണനയാണെന്നും ഇതിനായുള്ള പ്രവർത്തനങ്ങളിൽ അമേരിക്കയുടെ സഹായത്തിനും ഗ്ലോബൽ അഫയേഴ്സ് നന്ദി അറിയിച്ചു. 2019-ലാണ് ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പോൾമാനെ കുർദിഷ് പോരാളികൾ സിറിയയിൽ അറസ്റ്റ് ചെയ്തത്. ഐഎസ്‌ഐഎസ് അംഗങ്ങളുടെ ഭാര്യമാരും വിധവകളും കുടുംബങ്ങളുംഉൾപ്പടെ 2,600-ലധികം പേരാണ് ക്യാമ്പിൽ നിലവിൽ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. താൻ ഓൺലൈനിൽ പരിചയപ്പെട്ട ഐഎസ് അംഗമായ ഭർത്താവാണ് 2015ൽ തന്നെ സിറിയയിലേക്ക് കൊണ്ടുപോയതെന്ന് ഒരു പ്രമുഖ മാധ്യമത്തിന്റെ ഇന്റർവ്യൂവിൽ പോൾമാൻ പറഞ്ഞിരുന്നു. പോൾമാൻ യുഎസ്-കനേഡിയൻ ഇരട്ട പൗരത്വമുള്ളവരാണെന്നും ഐസ് നഴ്‌സായി സിറിയയിലേക്ക് പോകുന്നതിനുമുമ്പ് കൂടുതലും കാനഡയിൽ താമസിക്കുകയും ചെയ്തിരുന്നതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് 2020-ൽ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടിട്ടുള്ളതായി കരുതപ്പെടുന്ന 50 കാനഡക്കാരിൽ ഒരാളായിരുന്നു പോൾമാൻ. ഇവരിൽ പകുതിയിലേറെയും കുട്ടികളാണെന്നും പലരും ഏഴ് വയസ്സിന് താഴെയുള്ളവരാണെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്ന കാനഡക്കാർ, ഗവന്മെന്റിന്റെ ഇടപെടൽ മൂലം കാനഡയിലേക്ക് തിരിച്ചെത്തിക്കപ്പെട്ടു എന്ന് പരിഗണിക്കാതെ ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി ഷോൺ ഫ്രേസറും ബുധനാഴ്ച് മാധ്യമങ്ങളോട് പറഞ്ഞു. വിദേശ തടങ്കൽപ്പാളയങ്ങളിൽ കഴിയുന്ന കാനഡക്കാരുടെ ക്ഷേമം ഫെഡറൽ ഗവൺമെന്റ് നിരീക്ഷിച്ചു വരികയാണെന്നും കുട്ടികളും ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗവൺമെന്റിന് ബോധ്യമുണ്ടെന്നും ഫ്രേസർ കൂട്ടിച്ചേർത്തു.
സൗദി അറേബ്യക്കെതിരെ ഈ മാസം 22ന് ബൂട്ട് കെട്ടുമ്പോള്‍ മെസ്സി മറികടക്കുന്നത് നാല് ലോകകപ്പുകള്‍ കളിച്ച സാക്ഷാല്‍ ഡീഗോ മറഡോണയെയും ഹാവിയര്‍ മഷെരാനോയെയും. Web Team First Published Nov 12, 2022, 10:51 AM IST ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയെ കാത്തിരിക്കുന്ന അപൂര്‍വമായ നേട്ടം. അഞ്ച് ലോകകപ്പുകള്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരവുമാകും 35കാരനായ മെസി. 36ആം വയസ്സില്‍ ഇറ്റലിയുടെ ഗോള്‍വല കാത്ത ജിയാന്‍ലൂജി ബഫണിന്റെ റെക്കോര്‍ഡാണ് മെസി സ്വന്തം പേരിലാക്കുക. സൗദി അറേബ്യക്കെതിരെ ഈ മാസം 22ന് ബൂട്ട് കെട്ടുമ്പോള്‍ മെസ്സി മറികടക്കുന്നത് നാല് ലോകകപ്പുകള്‍ കളിച്ച സാക്ഷാല്‍ ഡീഗോ മറഡോണയെയും ഹാവിയര്‍ മഷെരാനോയെയും. അര്‍ജന്റീനയുടെ ലോകകപ്പ് ഗോള്‍ സ്‌കോറര്‍മാരില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് മെസി. ഖത്തറില്‍ നാല് തവണ ലക്ഷ്യം കണ്ടാല്‍ 10 ഗോളുകളുള്ള ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പമെത്താനാകും. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും കളിച്ചാല്‍, അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമാകും മെസി. മെസി കഴിഞ്ഞാല്‍ ടീമില്‍ സീനിയര്‍ 2010, 2014, 2018 ലോകപ്പുകളില്‍ കളിച്ച ഏഞ്ചല്‍ ഡി മരിയ. 2010ലെയും 2018ലെയും ലോകകപ്പില്‍ കളിച്ച നിക്കോളാസ് ഓട്ടമെന്‍ഡിക്ക് വിശ്വവേദിയില്‍ മൂന്നാം അവസരം. പ്രീ ക്വാര്‍ട്ടറില്‍ വീണ കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ഫ്രാങ്കോ അര്‍മാനി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാര്‍കോസ് അക്യൂന, പൗളോ ഡിബാല എന്നിവരും ഖത്തറിലേക്ക് വിമാനം കയറും. 26 അംഗ അര്‍ജന്റൈന്‍ ടീമില്‍ 19 പേരും പുതുമുഖങ്ങള്‍ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവധി നല്‍കില്ല; ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാംപിലെത്താന്‍ വൈകും ഗ്രൂപ്പ് സിയില്‍ സൗദിക്ക് പുറമെ പോളണ്ട്, മെക്‌സിക്കോ എന്നിവരാണ് മറ്റ് രണ്ട് എതിരാളികള്‍. പരാജയമറിയാത്ത 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ലിയോണല്‍ സ്‌കലോണിയും സംഘവും ഈമാസം പതിനാറിന് യുഎഇക്കെതിരെ സന്നാഹമത്സരത്തിന് ഇറങ്ങുന്നത്. ടീമംഗങ്ങള്‍ യുഎഇയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. Last Updated Nov 12, 2022, 10:51 AM IST Argentina Fifa World Cup Lionel Messi Qatar World Cup Follow Us: Download App: RELATED STORIES അര്‍ജന്‍റീന ആരാധകര്‍ അങ്കലാപ്പില്‍‍; ടീമിന്‍റെ എഞ്ചിന് പരിക്ക്? സ്ട്രൈക്കറിനും പരിക്കുണ്ടെന്ന് വെളിപ്പെടുത്തൽ ഇന്ത്യക്കും വിശ്വവേദിയില്‍ അവസരം ഒരുങ്ങുമോ? 2026 ലോകകപ്പിനെ കുറിച്ച് വമ്പന്‍ പ്രഖ്യാപനം അധികം വൈകില്ല കോരിത്തരിപ്പിച്ച ഖത്തര്‍! അവസാന എട്ടിൽ ആര്‍ക്ക് മേല്‍ക്കൈ, കണക്കുകള്‍ ആര്‍ക്കൊപ്പം? ചരിത്രം രചിച്ച് മൊറോക്കോ 'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ടം'; ഇതില്‍ കൂടുതല്‍ എന്ത് വേണം, ഖത്തറിന് വാനോളം പ്രശംസ 'ആ വാര്‍ത്തകളെല്ലാം അസത്യം'; ഒടുവില്‍ മനസ് തുറന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആരാധകര്‍ക്ക് ആശ്വാസം LATEST NEWS ഹിമാചലില്‍ സിപിഎമ്മിന് തിരിച്ചടി; സിറ്റിങ് മണ്ഡലത്തില്‍ പിന്നില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി; ഹിമാചലിൽ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം, ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു അര്‍ജന്‍റീന ആരാധകര്‍ അങ്കലാപ്പില്‍‍; ടീമിന്‍റെ എഞ്ചിന് പരിക്ക്? സ്ട്രൈക്കറിനും പരിക്കുണ്ടെന്ന് വെളിപ്പെടുത്തൽ ഒരു മകന്‍ ഹിന്ദുമതവിശ്വാസി, മറ്റൊരു മകന്‍ ഇസ്ലാം മതവിശ്വാസി, അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലി തര്‍ക്കം
ഉത്തരം: സ്വന്തം കുടുംബത്തില്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ? പ്രതിഫലം ജോലിയില്‍ ലയിച്ചു നില്‍ക്കും. ദാഹിക്കുന്ന ഒരാള്‍ക്ക് മറ്റൊരാള്‍ വെള്ളം കൊണ്ടുവന്നുകൊടുക്കുന്നു. ദാഹശമനമാണതിന്റെ പ്രതിഫലം. പ്രതിഫലത്തിനു വിലയെന്ന രൂപത്തില്‍ സ്ഥാനം വരുന്നത് അന്യത്വം നിലനില്ക്കുമ്പോള്‍ മാത്രമാണ്. നാണയത്തിനു സര്‍വാധികാരമുള്ള ഇക്കാലത്തുപോലും സുഹൃത്തുക്കളുടെ ഇടയില്‍ അതിനു സ്ഥാനം ഇല്ലാതായി പോകാറില്ലേ? പുതിയ ലോകത്തില്‍ വില, കൂലി, പലിശ, മൂലധനം തുടങ്ങിയ ശബ്ദങ്ങള്‍തന്നെ ഉണ്ടാവില്ല. ഓരോ പ്രവൃത്തിയും അതിന്റെ പ്രതിഫലവും കൂടി ആയിരിക്കും. ബുക്കുതുന്നുന്ന ഒരാളിന്റെ പ്രതിഫലം ബുക്കുണ്ടാവുന്നു എന്നതാണ്. നെയ്ത്തിന്റെ പ്രതിഫലം വസ്ത്രം. കിണര്‍ കുഴിക്കുന്നതിനുള്ള പ്രതിഫലം തെളിനീര്‍. ഒന്നുകൂടി വ്യക്തമാക്കാം. മരംകയറ്റമറിയാവുന്നവര്‍ മരം കയറുന്നു. മരംകയറ്റം ആരോഗ്യമുള്ള എല്ലാവരും പഠിച്ചിരിക്കും. അവര്‍ക്ക് ക്ഷീണം തോന്നുമ്പോള്‍ ഏതു വീട്ടില്‍ നിന്നും ആഹാരം കഴിക്കാം. നെയ്ത്തുശാലയില്‍ ചെന്ന് ആവശ്യമുള്ള വസ്ത്രം എടുക്കാം. സോപ്പുനിര്‍മാണ സ്ഥലത്തുനിന്ന് സോപ്പെടുക്കാം. ഇരുമ്പുപണി അറിയാവുന്ന ആരും നല്ല വെട്ടുകത്തി ഉണ്ടാക്കി കൊടുക്കും. അവര്‍ക്ക് വീടുവയ്ക്കാനും അതില്‍ ആവശ്യമായ ഉപകരണങ്ങള്‍ കൊടുക്കുവാനും ആളുണ്ട്. പിന്നെ പ്രത്യേക പ്രതിഫലം തെങ്ങു കയറുന്നവര്‍ക്ക് വേണമോ? പ്രതിഫലം കൊടുത്ത് നാം ഇന്ന് ബന്ധം മുറിക്കുകയാണ്. പഠിപ്പിക്കുന്ന അദ്ധ്യാപകന് വിദ്യാര്‍ത്ഥി മാസം ഇരുനൂറുരൂപാ കൊടുക്കുമ്പോള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥിബന്ധം തീര്‍ന്നു. ഈ ഇരുനൂറുരൂപയ്ക്കു വേണ്ടിയാണ് ഈ അദ്ധ്യാപകന്‍ വീട്ടില്‍ വന്ന് എന്നെ പഠിപ്പിക്കുന്നതെന്നറിയാവുന്നതുകൊണ്ട് വിദ്യാര്‍ത്ഥിയുടെ മനസ്സ് അദ്ധ്യാപകന്റെ നേരെ വേണ്ടത്ര അടുക്കുന്നില്ല. മറിച്ച് പുതിയ സമൂഹത്തില്‍ ഓരോ കൊടുക്കല്‍ വാങ്ങലിലും മനുഷ്യബന്ധം തിളങ്ങിക്കൊണ്ടിരിക്കും; ദൃഢമായിക്കൊണ്ടിരിക്കും. പകരത്തിനു പകരം എന്നൊരേര്‍പ്പാടേ ആവശ്യമായി വരില്ല. കൊടുക്കലിനും വാങ്ങലിനുമിടയില്‍ പ്രതിഫലം എന്നൊരു ഇടനിലക്കാരന്‍ വരാഞ്ഞതുകൊണ്ട് കൊടുക്കല്‍ വാങ്ങലില്‍നിന്ന് സ്‌നേഹാദരങ്ങള്‍ ഊറിവന്ന് മനുഷ്യബന്ധത്തെ ആര്‍ദ്രമാക്കാനിടവരുന്നു. ചോദ്യം: മറ്റു രാഷ്ട്രങ്ങളുമായുള്ള വിനിമയ ബന്ധം എങ്ങനെ ആയിരിക്കും? ഉത്തരം: പുതിയ ലോകത്തില്‍ രാഷ്ട്രാതിര്‍ത്തികള്‍ ഉണ്ടാവില്ലല്ലോ. ദേശീയബോധം നഷ്ടപ്പെടുമെന്ന് പറയുന്നില്ല. എന്നാല്‍ ദേശീയാതിര്‍ത്തികള്‍ ജീവിതത്തെ ഒട്ടും ബാധിക്കുകയില്ല. ഭൂമിയുടെ ഏതുകോണിലും ഏതൊരു വ്യക്തിയും വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത് ഭൂമിയിലുള്ള എല്ലാവര്‍ക്കും വേണ്ടി ആയിരിക്കും. ചോദ്യം: നാണയം തീരെ വേണ്ടെന്നു വയ്ക്കാനാവുമോ? ഉത്തരം: ആവും. ജോലിക്ക് കൂലി അടിമത്തമല്ലേ. ആലോചിക്കുന്തോറും എനിക്കങ്ങനെയാണു തോന്നുന്നത്. ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ജോലി മറ്റൊരാള്‍ ചെയ്യുക, അതിനുള്ള കൂലി വാങ്ങുക. എന്തിന്? ഉപജീവനത്തിന്. ഒരാളിന്റെ കൈവശമിരിക്കുന്ന പണം എന്റെ കൈയില്‍ വന്നാലേ മറ്റൊരാളിന്റെ കൈവശത്തിലുള്ള സാധനം എനിക്ക് കിട്ടൂ എന്നു വരുന്നതിനര്‍ത്ഥം പരസ്പരം ആര്‍ക്കും ആരേയും വേണ്ട എന്നല്ലേ. ഒരാള്‍ ജീവിക്കേണ്ടത് മറ്റൊരാളുടെ ആവശ്യമല്ലെന്നു വരുന്നതാണിതിനു കാരണം. ഒരു വ്യക്തിയെ എനിക്കു ബന്ധുവായി കിട്ടുന്നതിനേക്കാള്‍ വിലപ്പെട്ടതാണ് പണം കിട്ടുന്നത് എന്നു വരുന്നത് എത്ര ലജ്ജാകരമാണ്. മനുഷ്യനാണ് ഏറ്റവും വിലപ്പെട്ടത് എന്നു വരുമ്പോള്‍ നാണയം വേണ്ടാതായിക്കൊള്ളും. ഇപ്പോള്‍ നാണയത്തെ എതിര്‍ത്ത് ബഹളമുണ്ടാക്കിയിട്ടു കാര്യമില്ല. പുതിയ ലോകത്തില്‍ മനുഷ്യര്‍ തമ്മില്‍ അടുക്കുമ്പോള്‍ നാണയം ആവശ്യമില്ലാതായിക്കൊള്ളും.
സമകാലിക സിനിമയെ വെല്ലുവിളിക്കുന്ന, അതിനെ ഇളക്കി മറിക്കുന്ന, പ്രകോപിപ്പിക്കുന്ന ഒരു കോവിഡുകാല സിനിമയാണ്​ റുമാനിയന്‍ ചലച്ചിത്രകാരന്‍ റാഡു ജൂഡിന്റെ ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍ Image Full Width Image Caption 'ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ Text Formatted I see cinema as a tool for better seeing the world and reality, a tool for exploring and reflecting on the world- Radu Jude പരസ്പര സമ്മതത്തോടെ പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം അശ്ലീലമാണോ? അല്ലെന്ന് ചൂണ്ടിക്കാണിച്ച്​​ സമകാലിക സമൂഹത്തിലെ അശ്ലീലതകള്‍ കണ്ടെടുക്കുകയാണ് റുമാനിയന്‍ ചലച്ചിത്രകാരന്‍ റാഡു ജൂഡ് (Radu Jude) തന്റെ പുതിയ ചിത്രത്തില്‍. ഈ വര്‍ഷത്തെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച ചിത്രമായിരുന്നു "ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍' (Bad Luck Banging or Loony Porn). ഗോള്‍ഡന്‍ ബെയര്‍ (Golden Bear) നേടിയ ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍, 2015ല്‍ ഇതേ മേളയില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട റാഡു ജൂഡ് തന്റെ മുന്‍കാലചിത്രങ്ങളില്‍ നിന്ന്​ വിഭിന്നമായാണ്​ ഒരുക്കിയിരിക്കുന്നത്​. കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ ബര്‍ലിനില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള, ‘ബെര്‍ലിനാലെ’യ്ക്ക് ഏറെ സവിശേഷതകളുണ്ടായിരുന്നു. ജര്‍മനിയിലെ കോവിഡിന്റെ രണ്ടാം വ്യാപനം കാരണം ചുവന്ന പരവതാനികളില്ലാതെ, പ്രശസ്തരായ നടീനടന്മാരുടെ സാന്നിധ്യങ്ങളില്ലാതെ, ആദ്യമായിട്ടായിരുന്നു ബര്‍ലിന്‍ ചലച്ചിത്രമേള ഓണ്‍ലൈനിൽ നടന്നത്. പലപ്പോഴും ബുനുവലിന്റേയോ ഗോദാര്‍ദിന്റേയൊ ചിത്രത്തിലൂടെ കടന്നു പോകുന്നതായി നമുക്ക് തോന്നും, അത്തരം ചിന്തകളും സംഭാഷണങ്ങളും ബാഡ്​ ലക്കിനെ സജീവമാക്കി നിര്‍ത്തുന്നു ലൈംഗികതയോടുള്ള സമീപനം, ധാര്‍മികത, സാമൂഹിക ഇടപെടലുകള്‍ എന്നിവയിലെ ഇരട്ടമുഖം, രാഷ്ട്രീയ വിശ്വാസങ്ങളിലെയും പ്രത്യയശാസ്ത്ര സമീപനങ്ങളിലെയും പൊള്ളത്തരങ്ങള്‍ തുടങ്ങിയവ ചിത്രം തുറന്നുകാണിക്കുന്നു. ആധുനികജീവിതത്തിലെ അശ്ലീലം തുറന്നുകാണിച്ച്​പ്രേക്ഷകരെ പ്രകോപിതരാക്കുന്നു ചിത്രം. തങ്ങളുടെ വ്യക്തിത്വങ്ങളിലെ ഇരുണ്ട നിഴലുകള്‍ കണ്ട് പ്രേക്ഷകര്‍ അത്ഭുതപ്പെടുകയും ചിലപ്പോള്‍ പശ്ചാത്തപിക്കുകയും ചെയ്യും. സ്‌ഫോടനാത്മകമായ ചിന്തകള്‍ക്ക് തിരികൊളുത്തുന്ന ചിത്രം കൂടിയാണ്​ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണ്‍. കോവിഡുകാലത്തെ സിനിമ കോവിഡ് കാലത്തെ മാസ്‌ക്, സുരക്ഷിത അകലം തുടങ്ങിയ മുന്‍കരുതലുകളോടെ നിര്‍മിച്ച ചിത്രം ആരംഭിക്കുന്നത് മൂന്നുമിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ലൈംഗികവേഴ്ചയിലാണ്. ജനപ്രിയ ചിത്രത്തിനായുള്ള ഒരു കരടുരൂപം (a sketch for a popular film) എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന മൂന്ന് ഭാഗങ്ങളിലായുള്ള ചിത്രം കേന്ദ്രീകരിക്കുന്നത് എമി എന്ന സ്‌കൂള്‍ ടീച്ചറുടെ ജീവിതത്തിലും അവരുടെ പ്രതിസന്ധികളിലുമാണ്. ഒരു പതിവു കഥാരൂപത്തിനുമപ്പുറം അവരുടെ ജീവിതവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന സാമൂഹിക ഘടകങ്ങളിലും ജൂഡിന്റെ ക്യാമറ ചെന്നെത്തുന്നു. അതുവഴി സമകാലിക ജീവിതത്തെ അദ്ദേഹം സൂക്ഷമമായി വിശകലനം ചെയ്യുന്നു. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത വഴിയാണ് ചിത്രത്തിന്റെ സവിശേഷതകളില്‍ പ്രധാനം. പലപ്പോഴും ബുനുവലിന്റേയോ ഗോദാര്‍ദിന്റേയൊ ചിത്രത്തിലൂടെ കടന്നു പോകുന്നതായി നമുക്ക് തോന്നും, അത്തരം ചിന്തകളും സംഭാഷണങ്ങളും ബാഡ്​ ലക്കിനെ സജീവമാക്കി നിര്‍ത്തുന്നു. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന എമി മാസ്‌ക് ധരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്​. തുടര്‍ന്ന് നാമവരെ കാണുന്നത് റുമാനിയയിലെ തിരക്കുള്ള ബുക്കാറസ്റ്റ് നഗരത്തിലെ തെരുവകളിലൂടെ നടക്കുന്നതായാണ്. കടയില്‍ നിന്ന് പൂക്കള്‍ വാങ്ങി തിരക്കുകള്‍ക്കിടയിലൂടെ നടക്കുന്ന എമി, ബുക്ക്സ്റ്റാളിലെ ജനാലകളില്‍ വെച്ച പുസ്തകങ്ങളിലേക്കും ശ്രദ്ധിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കൃത്രിമക്കാല്‍, കോണ്‍ക്രീറ്റിനിടയിലൂടെ വളര്‍ന്ന് പുഷ്പ്പിച്ച് നില്‍ക്കുന്ന ഒറ്റപ്പെട്ട ചെടി... ഇവ കടന്ന് ഒടുവില്‍ അവര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സിന്റെ വീട്ടിലെത്തുന്നു. അവിടെ രോഗിയായ മുത്തശ്ശിയുടെ ദുര്‍ഗന്ധം കാരണം ഓടിപ്പോകുന്ന ചെറുമകള്‍, തന്നേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള പട്ടിയെ സങ്കോചത്തോടേയും ഭയത്തോടേയും സംരക്ഷിച്ചിരുന്ന പൊലീസുദ്യോഗസ്ഥന്‍ എന്നിവരുടെ കാഴ്ചകളിലേക്ക് നാമെത്തുന്നു. എമിയും ഹെഡ്മിട്രസ്സും തമ്മില്‍ നടക്കുന്ന സംഭാഷണത്തിലാണ് അവരും ഭര്‍ത്താവും ഒന്നിച്ചുള്ള, ചിത്രാരംഭത്തിലെ ലൈംഗികദൃശ്യം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ട വിവരത്തിലേക്കും രക്ഷിതാക്കളില്‍ അതുണ്ടാക്കിയ പ്രശ്‌നങ്ങളിലേക്കും പ്രേക്ഷകരെത്തുന്നത്. ബുക്കാറസ്റ്റ് നഗരത്തിലെ തെരുവുകളില്‍ കാണുന്ന പരസ്യങ്ങള്‍, ബോര്‍ഡുകള്‍, കോവിഡ് ഭീഷണിയുണ്ടാക്കുന്ന അസ്വസ്ഥത, പഴയ ചുമരുകളിലെ ഗ്രാഫിറ്റി, വാഹനങ്ങളുടെ നിരന്തര ശബ്ദങ്ങള്‍, ആംബുലന്‍സിന്റെ സൈറണ്‍ ... ശബ്ദങ്ങളും ദൃശ്യങ്ങളും ചേര്‍ന്നുണ്ടാക്കുന്ന നഗരജീവിതകാഴ്ചകള്‍ അവര്‍ ജോലി ചെയ്യുന്ന ബുക്കറസ്റ്റിലെ പ്രധാനപ്പെട്ട സ്‌കൂളിലെ രക്ഷിതാക്കള്‍ ഇതിന്റെ പേരില്‍ അവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നു. തന്റെ ഭര്‍ത്താവ് യുജീന്‍ ആണ് അത് നെറ്റില്‍ അപ്‌ലോഡ്‌ ചെയ്തതെന്ന് എമി ഹെഡ്മിസ്ട്രസ്സിനോട് പറയുന്നുണ്ടെങ്കിലും അതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അന്ന് വൈകുന്നേരം വിളിച്ച രക്ഷാകര്‍തൃ യോഗത്തെപ്പറ്റി എമി ഒട്ടും ആശങ്കപ്പെടുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ അവര്‍, സ്വന്തം ദാരിദ്ര്യത്തെക്കുറിച്ച് പറയുന്ന സ്ത്രീയെ മറ്റുള്ളവര്‍ പരിഹസിക്കുന്നത് കാണുന്നു. പാര്‍ക്കിങ്ങ് സ്ഥലത്തല്ലാതെ ട്രക്ക് നിര്‍ത്തി വഴിമുടക്കിയ ഡ്രൈവറുമായി എമിയുടെ തര്‍ക്കം അയാളുടെ തെറിവിളികളിലാണ് അവസാനിക്കുന്നത്. അപ്‌ലോഡ്‌ ചെയ്ത വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് മാറ്റിയെങ്കിലും വീണ്ടും അതവിടെ പ്രത്യക്ഷപ്പെടുകയാണ്. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അഭിരമിക്കുന്ന ലോകത്തിന്റെ സാന്നിധ്യമാണ്​ ഇതിലൂടെ രേഖപ്പെടുത്തുന്നത്​. റുമാനിയന്‍ ജീവിതത്തിലെ മാത്രമല്ല, സമകാലീന ലോകത്തിലെ സാധാരണകാഴ്ചകളിലൂടെ സിനിമ സഞ്ചരിക്കുന്നു: വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം എന്നിവക്കുള്ള ബജറ്റ്​ കുറച്ച്​, ഇന്റലിജന്‍സിന് തുക വര്‍ധിപ്പിക്കുന്ന​ റുമാനിയന്‍ ഭരണകൂടം. കുട്ടികളുടെ അവയവക്കച്ചവടം, മാനസികപിരിമുറക്കത്തിനുള്ള ഗുളിക, അലഞ്ഞുതിരിയുന്ന നാവികന്റെ കൈയ്യിലെ പൂവ്, പത്തൊമ്പതാം നൂറ്റാണ്ടിലെ ദുരന്തങ്ങളുടെ സമാഹാരം എന്നൊക്കെ പറഞ്ഞ്​ ആര്‍ത്തുചിരിക്കുന്ന പുസ്തക വില്‍പ്പനക്കാരന്‍. റോഡില്‍ വഴിനടക്കുന്നവര്‍ക്കായുള്ള സ്ഥലത്തു കൂടെ പോകുന്ന കാറിനുമുകളിലുള്ള ആള്‍. 1987 ല്‍, 87 ആൻറി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കിയ ആളെ ഓരോ കോപ്പിക്കും ശിക്ഷിച്ച ഭരണകൂടം. ആത്മഹത്യാ സ്‌ക്വാഡില്‍ ചേരാന്‍ വിധിക്കപ്പെടുന്ന മാനവികവിഷയങ്ങള്‍ പഠിക്കുന്ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. ചന്ദനത്തിരികള്‍ കാന്‍സറിനോട് പൊരുതുമെന്ന്​അവകാശപ്പെടുന്ന ഫാര്‍മസിയിലെ ക്യൂവിലുള്ള ആള്‍. ഈ കാഴ്ചകള്‍ ലോകത്തെക്കുറിച്ച്​ നമ്മോട് ധാരാളം പറയുന്നു. ഹൈക്കുകള്‍ പോലെ ഇവ വ്യത്യസ്ത അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അശ്ലീലതയുടെ കാഴ്ചകൾ കൂടിയാകുന്നു ഇവ. ബുക്കാറസ്റ്റ് നഗരത്തിലെ തെരുവുകളില്‍ കാണുന്ന പരസ്യങ്ങള്‍, ബോര്‍ഡുകള്‍, കോവിഡ് ഭീഷണിയുണ്ടാക്കുന്ന അസ്വസ്ഥത, പഴയ ചുമരുകളിലെ ഗ്രാഫിറ്റി, വാഹനങ്ങളുടെ നിരന്തര ശബ്ദങ്ങള്‍, ഇടയ്ക്കിടെ കേള്‍ക്കുന്ന ആംബുലന്‍സിന്റെ സൈറണ്‍ ... ശബ്ദങ്ങളും ദൃശ്യങ്ങളും ചേര്‍ന്നുണ്ടാക്കുന്ന നഗരജീവിതകാഴ്ചകള്‍. ബുക്കാറസ്റ്റിലെ തിയേറ്ററിനുമുമ്പില്‍ ക്യാമറ ദീര്‍ഘനേരം വന്നു നില്‍ക്കുന്നു. കോവിഡ് ശൂന്യമാക്കിയ തിയേറ്റര്‍. ഇങ്ങനെ മുപ്പത്തിരണ്ട് മിനുട്ടില്‍ അവസാനിക്കുന്ന ഒന്നാം ഭാഗം എമിയുടെ ജീവിതത്തിലെ അസ്വസ്ഥതകളും ആശങ്കകള്‍ക്കുമൊപ്പം പൊതുജീവിതത്തിലേക്കും അതിന്റെ സങ്കീര്‍ണതകളിലേക്കും ചെന്നെത്തുന്നു. "സംഭവങ്ങളുടേയും ചിഹ്നങ്ങളുടേയും അത്ഭുതങ്ങളുടേയും ചെറുഡിക്ഷ്ണറി ' (Short dictionary of anecdotes, signs and wonders) എന്ന ഇരുപത്തഞ്ച് മിനുട്ടുള്ള രണ്ടാം ഭാഗത്തില്‍, തിരഞ്ഞെടുത്ത വാക്കുകള്‍ക്ക് സംവിധായകന്‍ അര്‍ത്ഥങ്ങളും നിര്‍വ്വചനങ്ങളും നല്‍കുകയാണ്. എമിയോ മറ്റ് കഥാപാത്രങ്ങളോ ഇല്ലാതെ, ചരിത്രത്തിലും ജീവിതത്തിലും നിരന്തരമായി ഉപയോഗിക്കുന്ന ഈ വാക്കുകള്‍ക്ക് ഫോട്ടോകള്‍ക്കൊപ്പം വിശദീകരണങ്ങളും നല്‍കുന്നു. മൂന്നാം ഭാഗത്ത് കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കുക എന്ന ഒരു ഉദ്ദേശ്യം കൂടി ഇതിനുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത്, 1944 ആഗസ്ത് 23 ന്, രാജ്യം നാസി ചേരി മാറിയപ്പോള്‍ റുമാനിയയിലെ ഒരു പത്രം രണ്ട് പതിപ്പുകള്‍ ഇറക്കിയിരുന്നു: ഒന്നാമത്തെതിന് "സ്റ്റാലിന്‍ നീണാള്‍ വാഴട്ടെ' യെന്നും മറ്റേതിന് "ഹിറ്റ്‌ലര്‍ നീണാള്‍ വാഴട്ടെ' എന്നും തലക്കെട്ട്​ കൊടുത്തു. ഈ സംഭവം പത്രങ്ങളുടെ ഇരട്ടമുഖങ്ങളാണ് വെളിവാക്കുന്നത്. "മിലിറ്ററി ' എന്ന വാക്കിനെ രാജ്യത്തെ സംരക്ഷിക്കുന്ന ശക്തി എന്നതിനു പകരം, പട്ടാളം റുമാനിയയുടെ ചരിത്രത്തില്‍ നടത്തിയ അതിക്രമങ്ങളിലൂടെയാണ്​ വെളിപ്പെടുത്തുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വംശീയവും രാഷ്ട്രീയവുമായ കൊലപാതകങ്ങള്‍ ചെയ്തവര്‍, രണ്ടാം ലോകമഹായുദ്ധകാലത്ത് റോമാക്കാരേയും ജൂതന്മാരേയും കൊന്നൊടുക്കിയവര്‍, 1989 ല്‍ രാജ്യത്തിലെ ആദ്യവിപ്ലവകാരികളെ വെടിവെച്ച് കൊന്നവര്‍- ഇതാണ് സംവിധായകന്റെ മിലിറ്ററി നിര്‍വ്വചനം. എല്ലാ സ്വേച്ഛാധിപത്യങ്ങളോടും വളരെ അടുത്തുനില്‍ക്കുന്നതും, 1989 ല്‍ പട്ടാളക്കാരുടെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാൻ വിപ്ലവകാരികള്‍ ചെന്നപ്പോള്‍ അവര്‍ക്ക് മുമ്പില്‍ വാതിലുകള്‍ അടച്ചതുമായ "വളരെ വിശ്വസ്തമായ സ്ഥാപനം' എന്നാണ് റോമന്‍ ഓര്‍ത്തോഡക്‌സ് പള്ളിയെ സംവിധായകന്‍ നിര്‍വ്വചിക്കുന്നത്. ഹിറ്റലര്‍ക്കൊപ്പം നിന്ന്​, റുമേനിയന്‍ സൈന്യം ജൂതരെ വേട്ടയാടിയിരുന്നത് അവരുടെ മനസ്സുകളെ പശ്ചാത്താപത്തിന്റെ വഴികളിലല്ല എത്തിക്കുന്നത്, മറിച്ച് വിജയത്തിന്റെ ചരിത്രത്തിലാണ്. ചിത്രത്തിന്റെ അവസാനഭാഗം തുടങ്ങുന്നത് "പ്രയോഗങ്ങളും സൂചനകളും: ഹാസ്യപരമ്പര' എന്ന തലക്കെട്ടോടെയാണ്. ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ട എമിയുടേയും ഭര്‍ത്താവിന്റേയും ലൈംഗിക വീഡിയോ വിവാദങ്ങളുണ്ടാക്കിയ സാഹചര്യത്തില്‍ എമി ജോലി ചെയ്യുന്ന, നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗം വിളിക്കുന്നു. അധ്യാപികയായ എമി അവിടെ തുടരേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയാണ് ലക്ഷ്യം. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായും രണ്ടാം ഭാഗത്തിലെ ഡിക്ഷണറി ഉപയോഗിച്ചും, അവസാനഭാഗം രക്ഷിതാക്കളുടെ (പ്രേക്ഷകരുടെ, ജനങ്ങളുടെ ) നിലപാടുകളിലേയും സമീപനങ്ങളിലേയും ഇരട്ടമുഖങ്ങളിലും പൊള്ളത്തരങ്ങളിലുമെത്തുന്നു. ജൂതര്‍ക്കെതിരായ അവരുടെ നിലപാടുകള്‍, അവരുടെ അസംബന്ധ വാദങ്ങൾ, അസഹിഷ്ണുത, ജീര്‍ണത തുടങ്ങിയവ ഈ ഭാഗത്ത് വ്യക്തമാവുന്നു. അധ്യാപികയുടെ ധാര്‍മികതയെക്കുറിച്ച് പറയുമ്പോള്‍ സ്വന്തം ധാര്‍മികത അവര്‍ക്ക് അപ്രസക്തമാവുന്നു. മകളെ ജയിപ്പിക്കാന്‍ കൈക്കൂലി കൊടുത്ത സ്ത്രീ, എമിയുണ്ടാക്കിയ അപമാനത്തെപ്പറ്റി വാചാലയാവുന്നു. വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന ഇരട്ടമുഖമുള്ള ഒരു സമൂഹത്തെയാണ് നാമിവിടെ തിരിച്ചറിയുന്നത്. വ്യക്തി സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടേണ്ടതാണെന്ന അടിസ്ഥാനതത്വം അംഗീകരിക്കാത്ത ഒരു സമൂഹമായി ലോകം മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ, ചരിത്രത്തില്‍ നടന്ന നിഷ്ഠൂരതകളിലൊന്നായ ജൂത കൂട്ടക്കൊല ന്യായീകരിക്കപ്പെടുന്നു. ആന്‍ ഫ്രാങ്ക്​ അവഗണിക്കപ്പെടുന്നു. ഹിറ്റ്ലര്‍ക്കൊപ്പം നിന്ന്​, റുമേനിയന്‍ സൈന്യം ജൂതരെ വേട്ടയാടിയിരുന്നത് അവരുടെ മനസ്സുകളെ പശ്ചാത്താപത്തിന്റെ വഴികളിലല്ല എത്തിക്കുന്നത്, മറിച്ച് വിജയത്തിന്റെ ചരിത്രത്തിലാണ്. മൂന്ന് വ്യത്യസ്ത രീതികളിലുള്ള അന്ത്യങ്ങള്‍ ആവിഷ്‌ക്കരിച്ച്​ ചിത്രം ഒരു തുറന്ന അവസാനത്തിലെത്തുന്നു. എമി അധ്യാപികയായി സ്‌കൂളില്‍ തുടരേണമോ എന്ന് തീരുമാനിക്കാൻ, രക്ഷിതാക്കളുടെ ഭൂരിപക്ഷ നിലപാട് അറിയാന്‍ ഹെഡ് മിസ്ട്രസ്​ തീരുമാനിക്കുന്നു. ഇതില്‍ രണ്ട് ഘട്ടങ്ങളില്‍ വ്യത്യസ്ത തീരുമാനങ്ങളിലെത്തുന്നു രക്ഷിതാക്കള്‍. ഇതിനിടയില്‍ എമിയെ കൈയ്യേറ്റം ചെയ്യാനും രക്ഷിതാവായ ഒരു സ്ത്രീ തയ്യാറാവുന്നുണ്ട്. മൂന്നാമത്തേത്, എമി ഉള്‍പ്പെട്ട ഒരു ഫാന്റസിയാണ്. ഇത്തരത്തിലുള്ള തുറന്ന അവസാനത്തോടെ ചിത്രം പൂര്‍ത്തിയാക്കുകയാണ് റാഡു ജൂഡ്. ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണി പോണിലെ കേന്ദ്രപ്രമേയം "അശ്ലീല' മെന്ന് വിശേഷിപ്പിക്കപ്പെടുന്ന, വിവാദമായ ലൈംഗിക വീഡിയോ ആണ്. അതിലുള്ളതിനേക്കാള്‍ യഥാര്‍ത്ഥവും വിഷലിപ്തവുമായ അശ്ലീലം നാം ജീവിക്കുന്ന സമൂഹത്തിലുണ്ട് എന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. ‘എന്റെ ചിത്രമൊരു മൊണ്ടാഷ് ആണ്, അത് എമിയുടേയും ഭര്‍ത്താവിന്റേയും ലൈംഗിക വീഡിയോയിലുണ്ടെന്ന് പറയപ്പെടുന്ന "അശ്ലീല'വും സമൂഹത്തിലെ അശ്ലീലവും തമ്മിലുള്ള ബന്ധങ്ങളും ചേര്‍ന്നുനില്‍പ്പുകളും (juxtaposition) കണ്ടെത്താന്‍ സഹായിക്കുന്ന സംഭവങ്ങളുടെ ഒരു സമാഹാരമാണ്,' ജൂഡ് പറയുന്നു. വോയറിസവും (മറ്റുള്ളവരുടെ ലൈംഗികചേഷ്ടകള്‍ കണ്ട് രസിക്കുന്ന ശീലം) സിനിമയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇപ്പോള്‍ ധാരാളം പഠനം നടക്കുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന സംവിധായകന്‍, തന്റെ ചിത്രത്തെ വോയറിസവുമായി ബന്ധപ്പെടുത്തുന്നുണ്ട്. തന്റെ എല്ലാ ചിത്രങ്ങളും ഹാസ്യമില്ലാത്ത, സത്യസന്ധമായ കോമഡികളാണ് എന്നാണ് സംവിധായകന്‍ റാഡു ജൂഡ് പറയാറുള്ളത്. പ്രശസ്ത സാഹിത്യകാരന്‍ ബല്‍സാക്കിന്റെ "ദ ഹ്യൂമണ്‍ കോമഡി' യും അങ്ങയായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു ചലച്ചിത്ര പ്രേക്ഷകരെപ്പോലെയും പൊതുസമൂഹത്തേപ്പോലെയുമാണ് സ്‌കൂളിലെ രക്ഷിതാക്കള്‍ പ്രതികരിക്കുന്നതും എമിയുടെ സ്വകാര്യജീവിതത്തില്‍ കടന്നുകയറുന്നതും അതില്‍ ഇടപെടുന്നതും. ധാര്‍മികമൂല്യങ്ങളേക്കുറിച്ച് പറഞ്ഞ് തങ്ങളെ സ്വയം വെളിപ്പെടുത്തുകയാണവര്‍. അവരുടെ ജാതീയത, വംശീയത, ഹിപ്പോക്രസി (ഇരട്ടമുഖം), തങ്ങള്‍ക്ക് "ഉപയോഗ' മില്ലാത്തവയോടുള്ള വെറുപ്പ് എന്നിവ ഇവിടെ വ്യക്തമാവുന്നു. "നമ്മുടെ സമൂഹത്തില്‍ വല്ല മൂല്യങ്ങളും അവശേഷിക്കുന്നുണ്ടെങ്കില്‍ അവകൂടി നശിപ്പിക്കുകയാണിവര്‍' എന്ന് അഭിമുഖത്തില്‍ റാഡു ജൂഡ് വെളിപ്പെടുത്തുന്നു. ഇത്തരക്കാര്‍ തീരുമാനിക്കുന്ന വിദ്യാഭ്യാസം മാത്രമല്ല , ഏതൊരു വ്യവസ്ഥയും അപകടകരമാം വിധം ജീര്‍ണിക്കുന്നു. റാഡു ജൂഡ് ചിത്രത്തിന്റെ ആദ്യഭാഗം റുമാനിയയിലെ ബുക്കാറസ്റ്റ് തെരുവിലെ തിരക്കുകളിലൂടെ എമിയുടെ ദീര്‍ഘനേരത്തേക്കുള്ള യാത്ര, കോവിഡ് കാലത്തെ നഗരക്കാഴ്ചകളിലൂടെ അതിന്റെ അസ്വസ്ഥതകളിലൂടെ നമ്മെ കൊണ്ടുപോകുന്നു. എമിയെന്ന അധ്യാപികയുടേയും വായനക്കാരിയുടേയും വ്യക്തിത്വത്തെക്കുറിച്ചും നിലപാടുകളേക്കുറിച്ചും നാമറിയുന്നു. അവര്‍ക്ക് ചുറ്റുമുള്ളവരുടെ ജീവിതവും അവരുടെ സമീപനങ്ങളും നമുക്ക് മുമ്പില്‍ വെളിവാക്കപ്പെടുന്നു. ഇവയ്‌ക്കൊപ്പം പൊതുജീവിതത്തില്‍ കോവിഡ് ഉണ്ടാക്കിയ ആശങ്കകളും അസ്വസ്ഥതകളും നാം കാണുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഡിക്ഷണറി, ഒന്നും മൂന്നും ഭാഗങ്ങളെ യോജിപ്പിച്ചുനിര്‍ത്തുകയാണ്. ചരിത്രത്തിലെ പല സംഭവങ്ങള്‍ക്കും പുതിയ നിര്‍വ്വചനങ്ങളും, വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങളും നല്‍കുന്ന സംവിധായകന്‍ മൂന്നാം ഭാഗത്തിലെ വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പുതിയ (ശരിയായ) അര്‍ത്ഥം സ്വീകരിക്കാന്‍ പ്രേക്ഷകരോട് ആവശ്യപ്പെടുകയാണ്. നിര്‍വ്വചനങ്ങള്‍ക്ക് പുറമെ ദൃശ്യങ്ങളും ചിത്രങ്ങളുപയോഗിച്ചും വാക്കുകളെ വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ ആദിവാസികളെ ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന വിദേശികളുടെ കാഴ്ചയിലും മറ്റും സംവിധായകന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് വെളിപ്പെടുന്നത്. റുമാനിയന്‍ പട്ടാളത്തിന്റെ ജൂതകൂട്ടക്കൊല ചരിത്രപാഠമായി കുട്ടികളെ പഠിപ്പിച്ച എമിയെന്ന ചരിത്രാധ്യാപികയില്‍ രക്ഷിതാക്കള്‍ കുറ്റം കണ്ടെത്തുകയാണ്. ജൂതകൂട്ടക്കൊലക്കാലത്തെ ധീരയായ പെണ്‍കുട്ടി ആന്‍ ഫ്രാങ്ക് അവര്‍ക്ക് ആരുമല്ലാതാവുന്നു. അറിവാണ് ഗ്രേഡിനേക്കാള്‍ പ്രധാനമെന്ന് ഉപദേശിച്ച എമിയെ അവര്‍ അധിക്ഷേപിക്കുന്നു. എമിയെന്ന അധ്യാപികയുടെ സ്വകാര്യജീവിതത്തിലെ ലൈംഗിക ദൃശ്യം അശ്ലീലമെന്ന് പറയുകയും അതിന്റെ പേരില്‍ അവരെ വിചാരണ നടത്തുകയും ചെയ്യുന്ന അവര്‍ക്ക്, അതിലും വലിയ അശ്ലീലതയാണ് തങ്ങള്‍ മക്കളോടും സമൂഹത്തോടും കാണിക്കുന്നതെന്ന് തിരിച്ചറിയാനാകുന്നില്ല. തന്റെ എല്ലാ ചിത്രങ്ങളും ഹാസ്യമില്ലാത്ത, സത്യസന്ധമായ കോമഡികളാണ് എന്നാണ് സംവിധായകന്‍ റാഡു ജൂഡ് പറയാറുള്ളത്. പ്രശസ്ത സാഹിത്യകാരന്‍ ബല്‍സാക്കിന്റെ "ദ ഹ്യൂമണ്‍ കോമഡി' യും അങ്ങനെയായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. "എന്നെ സംബന്ധിച്ച്​, ലോകവും അതിലെ യാഥാര്‍ത്ഥ്യങ്ങളും നല്ല രീതിയില്‍ കാണാനുള്ള ഒരു ഉപകരണമാണ് സിനിമ. സിനിമയുടെ മാത്രമായ ഭാഗങ്ങളായ ക്യാമറയും എഡിറ്റിങ്ങുമുപയോഗിച്ച് ഞാന്‍ ലോകം ആഴത്തില്‍ പരിശോധിക്കുകയും അതേപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു'- ജൂഡ് പറയുന്നു. കോസ്റ്റാ ഗാവ്രസ് 1977-യില്‍ റുമാനിയയില്‍ ജനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ റാഡു ജൂഡ്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2003ലാണ് ബുക്കാറസ്റ്റിലെ മീഡിയ സര്‍വ്വകലാശാലയില്‍ നിന്ന് ചലച്ചിത്രസംവിധാനത്തില്‍ ബിരുദം നേടുന്നത്. പ്രസിദ്ധ ഫ്രഞ്ച് സംവിധായകന്‍ കോസ്റ്റാ ഗാവ്രസിന്റെ (Costa Gavras) സഹസംവിധായകനായി ചലച്ചിത്രരംഗത്തെത്തിയ ജൂഡ്, റുമാനിയയിലെ ക്രിസ്റ്റി പുയിക്കൊപ്പവും പ്രവര്‍ത്തിച്ചിരുന്നു. ആഗോള ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ Corp la corp (2003), Marea Neagra (2004), The Tube with a Hat (2006) എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്കുശേഷം റൂഡിന്റെ ആദ്യഫീച്ചര്‍ ഫിലിം ദ ഹാപ്പിയസ്റ്റ് ഗേള്‍ ഇന്‍ ദ വേള്‍ഡ് (2009) ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടി. തുടര്‍ന്ന് 2012 ലെ ത്രില്ലര്‍, എവരിബഡി ഇന്‍ ഔര്‍ ഫാമിലി ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 2015 ല്‍ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായ റാഡു ജൂഡിന്റെ അഫേറിം (Aferim) മറ്റ് നിരവധി ലോക അംഗീകാരങ്ങളും നേടി. ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡിനായുള്ള റുമാനിയന്‍ നോമിനേഷനായിരുന്നു ഈ ചിത്രം. 2020 ലെ അപ്പര്‍കെയ്‌സ് പ്രിൻറ്​ (Uppercase Print) റുമാനിയന്‍ കമ്യൂണിസ്റ്റ് ഭരണാധികാരി നിക്കോളായ് ചൗഷെസ്‌ക്യുവിനെതെരെ ചുവരെഴുതിയതിന്റെ പേരില്‍ പൊലീസ് പിടിയിലായ കുട്ടിയുടെ കഥ പറയുന്നു. ബര്‍ലിനാലെയില്‍ ആ വര്‍ഷം പ്രദര്‍ശിപ്പിച്ച ചിത്രം ലോകസിനിമാരംഗത്ത്​ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. അതിനുശേഷമാണ് ബാഡ് ലക്ക് ബാങ്ങിങ്ങുമായി റാഡു ജൂഡ് വരുന്നത്. 'അപ്പര്‍കെയ്‌സ് പ്രിന്റ്' എന്ന ചിത്രത്തില്‍ നിന്ന് അദ്ദേഹം ചലച്ചിത്രജീവിതം തുടങ്ങുന്നത് റുമാനിയയെ വിഷയമാക്കിയുള്ള ആക്ഷേപഹാസ്യങ്ങളോടെയാണ്. റുമാനിയന്‍ ന്യൂവേവ് സിനിമയിലെ മറ്റ് സംവിധായകര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. വലതുപക്ഷ രാഷ്ട്രീയം ​വേ​രോടുന്ന സമകാലിക റുമാനിയയില്‍ അപകടരമായ രീതിയിലാണ്​ അദ്ദേഹത്തി​ന്റെ സിനിമാ ജീവിതം. 2018 ല്‍ സംവിധാനം ചെയ്ത I Do Not Care If We Go Down in History as Barbarians, 2020ലെ Uppercase Print പോലുള്ള ചിത്രങ്ങളോടെ വിവാദങ്ങളുയര്‍ത്തിയ റാഡു, ബാഡ് ലക്ക് ബാങ്ങിങ്ങുമായി പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള ബെര്‍ലിന്‍ മേള ജൂറിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്: ""ദീര്‍ഘകാലം നിലനില്‍ക്കുന്ന കലാമേന്മയുള്ള ചിത്രം. അത് ഇക്കാലത്തെ ശരീരങ്ങളുടേയും മനസ്സുകളുടേയും ജീവിതമൂല്യങ്ങളുടേയും അന്തഃസത്ത തിരശ്ശീലയിലെത്തിക്കുന്നു, സമകാലീന ജനതയുടെ അസ്ഥിത്വം ആവിഷ്‌കരിക്കുന്നു. ഇക്കാലത്തെ ജീവിതത്തെ മുഖത്തടിച്ചും പ്രകോപിപ്പിച്ചും വെല്ലുവിളിച്ചുമൊക്കെയാണ് അത് ആ കൃത്യം നിര്‍വ്വഹിക്കുന്നത്. സമകാലീന സിനിമയെ അത് വെല്ലുവിളിക്കുന്നു, അതിനെ ഇളക്കി മറിക്കുന്നു. അങ്ങനെ പതിവു ചലച്ചിത്രരീതികളേയും സാമൂഹിക പതിവുകളേയും പ്രകോപിക്കുന്നു, വെല്ലുവിളിക്കുന്നു, തകര്‍ക്കുന്നു. അത് വിശാലവും വന്യവുമാണ്, സമര്‍ത്ഥവും ബാലിശവുമാണ്, ജ്യാമിതീയവും ഊര്‍ജ്ജസ്വലവും കൃത്യതയില്ലാത്തതുമാണ്. അത് പ്രേക്ഷകരെ ആക്രമിക്കുന്നു, അവരില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കുന്നു, എല്ലാവരേയും അതിനോട് ചേര്‍ത്ത് നിര്‍ത്തുന്നു. (ഈ കോവിഡ് കാലത്ത്) അത് ആരേയും കൃത്യമായ അകലത്തില്‍ മാറ്റിനിര്‍ത്തുന്നില്ല.'' പതിവു ചലച്ചിത്രമേളകളിലെ, സിനിമകള്‍ക്ക് പുറത്തുള്ള ആഘോഷങ്ങളെ പരിഹസിക്കാറുള്ള ജൂഡ്, ഈ വര്‍ഷം ഓണ്‍ലൈന്‍ മേളയായിരുന്നതിനാല്‍ "ചുവന്ന പരവതാനി' യിലൂടെ നടക്കേണ്ടതായി വന്നില്ലെന്ന് ആശ്വസിക്കുന്നു. മറ്റൊരു മല്‍സരങ്ങള്‍ക്കുമില്ലാത്ത വര്‍ണക്കാഴ്ചകള്‍ സിനിമാമല്‍സരങ്ങള്‍ക്കെന്തിനാണെന്ന് റാഡു ജൂഡ് ചോദിക്കുന്നു. പുതിയ പരീക്ഷണങ്ങളും വെല്ലുവിളികളൂം വിമര്‍ശനങ്ങളും നിറഞ്ഞ ചിത്രങ്ങളുമായി റാഡു ജൂഡ് ഇനിയും തന്റെ ചലച്ചിത്രസഞ്ചാരം തുടരുമെന്ന സൂചന കൂടി ഈ സിനിമ നൽകുന്നു. ▮ സി.വി. രമേശൻ ചലച്ചിത്ര നിരൂപകന്‍, 1983 മുതല്‍ കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍. കോളേജില്‍ അധ്യാപകനായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒറ്റച്ചാര്‍ജ്ജില്‍ 130km റെയ്ഞ്ചുള്ള ഇ-ബൈക്ക്, ഇലക്ട്രിക് ക്വാഡ് ബൈക്ക്, ഇ-ബസുകള്‍… ഇലക്ട്രിക് വാഹന വിപണി പിടിക്കാന്‍ മുന്‍ സൈനികരുടെ സ്റ്റാര്‍ട്ട് അപ് ലൈറ്റ്സ്പീഡ് ഇലക്ട്രിക് സൈക്കിള്‍ പോര്‍ട്ടബിള്‍ ബാറ്ററി, ഒറ്റച്ചാര്‍ജ്ജില്‍ 100 കിലോമീറ്റര്‍! ഇലക്ട്രിക് സൈക്കിളുകളുമായി സഹോദരന്മാര്‍ എംഫ്ലക്സ് വണ്‍. (ഫോട്ടോ: Emflux Motors/Facebook) പൂജ്യത്തില്‍ നിന്ന് 100 KM വേഗത നേടാന്‍ വെറും 3 സെക്കന്‍ഡ്! ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ് പെട്രോള്‍ ബൈക്കുകളോട് കൊമ്പുകോര്‍ക്കാന്‍ ഒരു ഇലക്ട്രിക് ബൈക്ക്: സ്റ്റാര്‍ട്ടാക്കാന്‍ ഹെല്‍മെറ്റിലൂടെ വോയ്സ് കമാ‍ന്‍ഡ്, ഒറ്റച്ചാര്‍ജ്ജില്‍ 150 km
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഫുട്ബോള്‍ ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും. സമകാലീനരായ ഇരുവരും തമ്മില്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. റൊണാള്‍ഡോ പോര്‍ച്ചുഗല്‍ താരവും മെസി അര്‍ജന്റീന താരവുമാണ്. പ്രായത്തില്‍ മുതിര്‍ന്നത് റൊണാള്‍ഡോയാണ്. റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ മെസിയേക്കാള്‍ രണ്ട് വയസ് കൂടുതലാണ്. കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ ജനിച്ച് 869 ദിവസങ്ങള്‍ക്ക് ശേഷമാണ് മെസിയുടെ ജനനം. 1987 ജൂണ്‍ 24 നാണ് മെസിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 35 വയസ്സായി. 1985 ഫെബ്രുവരി അഞ്ചിനാണ് റൊണാള്‍ഡോയുടെ ജനനം. താരത്തിന് ഇപ്പോള്‍ 37 വയസ് കഴിഞ്ഞു. അനുബന്ധ വാര്‍ത്തകള്‍ ഇനി ഡോക്ടര്‍ ഐ.എം.വിജയന്‍; മലയാളി താരത്തിനു അഭിമാന നേട്ടം ഫുട്‌ബോള്‍ ലോകകപ്പ്: ഖത്തറില്‍ സെക്‌സ് നിരോധനം ഏര്‍പ്പെടുത്തും, നിയമം തെറ്റിച്ചാല്‍ ഏഴ് വര്‍ഷം ജയിലില്‍ കിടക്കണം ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ വിജയത്തിനായി ജ്യോതിഷ ഏജൻസിക്ക് നൽകിയത് 16 ലക്ഷം! പത്താം നമ്പർ ജേഴ്സി എനിക്ക് നൽകാമെന്ന് പറഞ്ഞു, നെയ്മർ ദേശീയടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നുവെന്ന് സഹതാരം 2018 ലോകകപ്പിൽ കണ്ട അർജന്റീനയല്ല, അവർ ഇപ്പോൾ ഹോട്ട് ഫേവറേറ്റ് : മോഡ്രിച്ച് " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } }); ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : Messi Ronaldo Age Difference ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോയും മെസിയും തമ്മിലുള്ള പ്രായവ്യത്യാസം എത്ര?
ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിനു തിരിതെളിഞ്ഞു. ബ്രിട്ടനിലെ ബര്‍മിങ്ങാം അലക്സാണ്ടര്‍ സ്റ്റേഡിയത്തിലായിരുന്നു വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍. ഒളിംപിക് മെഡല്‍ ജേതാവ് പി.വി.സിന്ധുവും പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങും ഇന്ത്യന്‍ പതാകയേന്തി. https-www-manoramaonline-com-web-stories-sports-2022 4881q5kg0dbf902kaeuf0ecljb https-www-manoramaonline-com-web-stories-sports 79g79v5d0vahvl9qkqkrnj91fr web-stories ബ്രിട്ടന്റെ സാംസ്കാരിക വൈവിധ്യവും കായിക പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി 12.30 ഓടെ ബര്‍മിങ്ങാമിലെ വാഹന വ്യവസായത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അഞ്ചു പതിറ്റാണ്ടിലേറെ ലോകത്തെ അടക്കിവാണ 72 കാറുകള്‍ സ്റ്റേഡിയത്തില്‍ അണിനിരത്തി. പിന്നാലെ ബ്രിട്ടന്റെ സാംസ്കാരിക തനിമയുടെയും കലാവൈവിധ്യത്തിന്റെയും പല കാഴ്ചകളും വന്നുപോയി. ബ്രിട്ടനിലെ വ്യസായ വിപ്ലവത്തിന്റെ പ്രതീകമായി കൂറ്റന്‍ കാളയുടെ രൂപമായിരുന്നു ചടങ്ങിലെ പ്രധാന കൗതുകം. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഓസ്ട്രേലിയ, ആഫ്രിക്കന്‍, കരീബിയന്‍ രാജ്യങ്ങള്‍ക്കു പിന്നാലെയായിരുന്നു ഏഷ്യയുടെ ഊഴം. ത്രിവര്‍ണ പതാക വീശി പരമ്പരാഗത വേഷത്തില്‍ ഇന്ത്യന്‍ സംഘം എത്തിയപ്പോള്‍ സ്റ്റേഡിയം ആരവങ്ങളില്‍ മുങ്ങി. പി.വി.സിന്ധുവും മന്‍പ്രീത് സിങും ഇന്ത്യന്‍ പതാകയേന്തി. മൂന്നാം തവണയാണ് ഇംഗ്ലണ്ട് കോമൺവെൽ‌ത്ത് ഗെയിംസിന് വേദിയാകുന്നത്. 72 രാജ്യങ്ങളിൽ നിന്നായി 5000 കായിക താരങ്ങൾ പങ്കെടുക്കുന്ന ഗെയിംസിൽ 283 ഇനങ്ങളിലാണ് മത്സരങ്ങൾ. 440 കായിക താരങ്ങളുമായി ഏറ്റവും വലിയ സംഘത്തെ കളത്തിലിറക്കുന്നത് ഇംഗ്ലണ്ടാണ്. 215 അത്‍ലീറ്റുകളാണ് ഇന്ത്യൻ സംഘത്തിൽ. കഴിഞ്ഞ 5 കോമൺവെൽത്ത് ഗെയിംസുകളിൽ നാലിലും ഓസ്ട്രേലിയ ചാംപ്യൻമാരായപ്പോൾ 2014ൽ ഗ്ലാസ്ഗോയിൽ ബ്രിട്ടനായിരുന്നു ജേതാക്കൾ. ഗെയിംസ് വീണ്ടുമൊരിക്കൽക്കൂടി ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുമ്പോൾ കിരീടത്തിനായി ഈ 2 രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിലെ രണ്ടാംസ്ഥാനമാണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ മികച്ച പ്രകടനം. വനിതാ ട്വന്റി20 ക്രിക്കറ്റ്, 3X3 ബാസ്കറ്റ്ബോൾ എന്നീ മത്സരങ്ങളുടെ കോമൺവെൽത്ത് അരങ്ങേറ്റത്തിനും ഈ ഗെയിംസ് വേദിയാകും.
ലോകകപ്പ് മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഒരു ടീമിന്, എങ്ങനെയാണ് ​ഗാലറിയിലും ലോകത്തിന്റെ നാനാകോണിലും ഇരുന്ന് കളി കണ്ട കോടിക്കണക്കണക്കിന് മനുഷ്യരുടെ ഹൃദയം ജയിക്കാനാകുക. ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഖത്തർ വേൾഡ് കപ്പിലെ ആദ്യകളി. കന്നിയങ്കത്തിന് ഇറങ്ങിയ ഇറാൻ ഇംഗ്ലണ്ടിനോട്‌ 2-6 ന് ദയനീയമായി പരാജയപ്പെട്ടെങ്കിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ കോടിക്കണക്കിന് വരുന്ന മനുഷ്യരുടെ ഹൃദയം കവർന്നാണ് അവർ കളം വിട്ടത്‌. സ്വന്തം രാജ്യത്തെ പൗരോഹിത്യ ഭരണകൂടം ഹിജാബ്‌ കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ കൊന്നുകളഞ്ഞ മഹ്സ അമീനി എന്ന 22 കാരിക്ക് വേണ്ടി അവർ ഇക്കുറി ലോകകപ്പ് വേദിയിൽ ദേശീയ ഗാനം ആലപിച്ചില്ല. ദേശീയത എന്നാൽ ദേശത്തിനു വേണ്ടിയുള്ളതാണ്, അല്ലാതെ ഭരണകൂടത്തിന് വേണ്ടിയുള്ളതല്ല. തങ്ങളുടെ ദേശം ഭരണകൂട ഭീകരതക്ക് എതിരായ വലിയ വിപ്ലവങ്ങളുടെ തീജ്വാലയിൽ ചുട്ടുനീറുമ്പോൾ ആ പതിനൊന്ന് പേർ ലോകകപ്പ് വേദിയിൽ എടുത്ത തീരുമാനം ദേശീയതയുടെ ഏറ്റവും മഹത്തരമായ ഉദാഹരണമായി മാറി. മനുഷ്യത്വ വിരുദ്ധമായ മതനിയമങ്ങൾക്കെതിരായ ഇറാൻ ജനതയുടെ പോരാട്ടത്തിന്റെ ഒടുവിലത്തെ രക്തസാക്ഷി ഇരുപതുകാരനായ മെഹർഷാദ് ഷാഹിദിയാണ്. ഇറാനിലെ സെലിബ്രറ്റി ഷെഫായ ഷാഹിയദിയെ ഹിജാബ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്തതിന് ഇറാൻ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അടിച്ച് കൊന്നുവെന്നാണ് റിപ്പോർട്ട്. ഇരുപതാം പിറന്നാളിന്റെ തലേന്നാണ് ആ യുവാവിന് ജീവൻ നഷ്ടമാകുന്നത്. കസ്റ്റഡിയിൽ ഇരിക്കേ തലയ്ക്ക് ക്ഷതമേറ്റാണ് ഷാഹിദി മരണപ്പെട്ടതെന്നാണ് ദ ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 16നായിരുന്നു കുർദിസ്താനിൽ നിന്ന് ടെഹ്രാൻ നഗരം സന്ദർശിക്കാനെത്തിയ മഹ്സ അമീനിയെ ഹിജാബ് കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതപ്പോലീസായ ​ഗൈഡൻസ് പട്രോൾ മൊറാലിറ്റി പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. 48 മണിക്കൂറോളം കോമയിൽ കിടന്ന ശേഷമായിരുന്നു ആ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ മറുപേരായ മത പൊലീസ് നടത്തുന്ന ആദ്യത്തെ കൊലപാതകമല്ല മഹ്സയുടേത്. പക്ഷേ 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇന്നോളം കണ്ടിട്ടില്ലാത്തത്ര വലിയ പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമായിരുന്നു മഹ്സയുടെ കൊലപാതകത്തിലൂടെ ഇറാൻ ഭരണകൂടം സാക്ഷ്യം വഹിച്ചത്. മഹ്സയുടെ ഖബറടക്കത്തോട്‌ കൂടി അണപൊട്ടിയ രോഷം ഇറാനിലാകെ കത്തിപ്പടർന്നു. പ്രതിഷേധം രണ്ട്‌ മാസം പിന്നിടുമ്പോഴും ഇറാനിലെ പെൺകുട്ടികളും സ്ത്രീകളും 350ലേറെ ഇടങ്ങളിൽ സമരത്തിലാണ്. പ്രതിഷേധത്തിനിടെ ഓരോ ​ദിവസവും പെൺകുട്ടികളെ കാണാതാകുന്നു. ദിവസങ്ങൾക്കുള്ളിൽ തലയും മൂക്കും തല്ലിത്തകർത്ത നിലയിൽ പൊലീസ് അവരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിക്കുന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഇറാൻ പൊലീസ് പിടിച്ചുകൊണ്ടുപോയ നിക ഷക്കരാമി എന്ന പതിനേഴുകാരിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കുടുംബത്തിന് കിട്ടുന്നത് തലയും മൂക്കും തല്ലിത്തകർത്ത നിലയിലായിരുന്നു. പിന്നീടിങ്ങോട്ട് ഇറാൻ പ്രക്ഷോഭത്തിൻരെ മുഖമായി നികയും മാറി. അതിന് ശേഷം സമരത്തിൽ‌ നിന്ന് ദിനംപ്രതി ആളുകളെ കാണാതായി. മുന്നൂറിൽ പരം സമരക്കാർ തലയും മൂക്കും തകർന്നും, സംശയാസ്പദമായ നിലയിൽ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വീണും ഇതിനോടകം കൊല്ലപ്പെട്ടു. പതിനയ്യായിരത്തിൽ പരം സമരക്കാർ തടങ്കലിലാണ്. ‌പക്ഷേ അവർ പോരാട്ടത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല. സർക്കാർ വിരുദ്ധ പ്രതിഷേധം നയിച്ചതിന് 5 സമരക്കാർക്ക് വധശിക്ഷയിലൂടെയാണ് ഇറാനിയൻ ഭരണകൂടം മറുപടി നൽകിയത്. മനുഷ്യാവകാശങ്ങൾക്കായുള്ള സമരങ്ങളെ അടിച്ചമർത്താൻ നോക്കുന്ന ഇറാനിയൻ ഭരണകൂടത്തിനെതിരെ രാജ്യാന്തര തലത്തിൽ തന്നെ വിമർശനമുയരുമ്പോഴാണ് ഖത്തറിൽ നടക്കുന്ന ലോകകപ്പ് വേദിയും ഇറാനിയൻ ഭരണകൂടത്തിന് എതിരായ പ്രക്ഷോഭത്തിന്റെ വേദിയായി മാറുന്നത്. നമ്മളീ സംസാരിക്കുന്ന നേരത്തും ഇറാനിൽ പ്രക്ഷോഭം കനക്കുകയാണ്. നമ്മളീ സംസാരിക്കുന്ന നേരത്തും സമരത്തിനിടയിൽ നിന്ന് ഏതോ ഒരാളെ പൊലീസ് നോട്ടമിട്ടിട്ടുണ്ടാകാം. നാളെ അയാളുടെ ശരീരവും തലയും മൂക്കും തകർന്ന നിലയിൽ വീട്ടിൽ എത്തിയേക്കാം. ആ തിരിച്ചറിവോടെ തന്നെയാണ് ഇറാൻ തെരുവുകളിൽ ജനാധിപത്യത്തിനായി, മനുഷ്യാവകാശങ്ങൾക്കായി ആ ജനത പോരടിക്കുന്നത്. മഹ്സ അമീനിയിൽ നിന്ന്, നിക ഷകരാമിയിൽ നിന്ന്, മെഹർഷാദ് ഷാഹിദിയിൽ നിന്ന് പേരുകൾ ഇനിയും ഇനിയും കൂടിയേക്കാം. ഇറാൻ ജനത സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശ സമര പോരാട്ടത്തിലാണ്. ആ പോരാട്ടത്തിൽ മനസുകൊണ്ടെങ്കിലും അവർക്കൊപ്പം നിൽക്കുക എന്നത് ജനാധിപത്യ വിശ്വാസിയായ ഓരോ മനുഷ്യന്റെയും കടമയാണ്.
കൂടുതൽ പാവപ്പെട്ടവരിലേക്ക്‌ സാമൂഹ്യ സുരക്ഷാ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനായി ജൻധൻ അക്കൗണ്ടിലേക്ക് കൂടുതൽ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുന്നു. പിഎം ജീവൻ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ഇനി മുതൽ ജൻധൻ അക്കൗണ്ട് ഉടമകൾക്കുകൂടി ലഭ്യമാകുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്‌. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാൻ കഴിയുന്ന പദ്ധതിയാണ് പിഎം ജീവൻ ജ്യോതി യോജന. വർഷം 330 രൂപ പ്രീമിയം അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭ്യമാകും. ചുരുക്കത്തിൽ അക്കൗണ്ട് ഉടമ മരിച്ചാൽ രണ്ടുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12 രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നേടാം. അക്കൗണ്ട് ഉടമയ്ക്ക് അപകടത്തിൽ ഭാഗികമായ വൈകല്യമാണ് സംഭവിക്കുന്നതെങ്കിൽ ഒരു ലക്ഷം രൂപയും മരിച്ചാൽ 2ലക്ഷം രൂപയും ലഭിക്കും. കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ തുടങ്ങും. ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,501 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,605 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3896 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Also Read Also Read ഷാന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കസ്റ്റഡിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ നിലവില്‍ 25,586 കൊവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,203 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. Also Read Also Read ഒമിക്രോണ്‍ വ്യാപനം; ഡിസംബര്‍ 25 മുതല്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3281 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 877, കൊല്ലം 130, പത്തനംതിട്ട 120, ആലപ്പുഴ 75, കോട്ടയം 373, ഇടുക്കി 86, എറണാകുളം 584, തൃശൂര്‍ 269, പാലക്കാട് 50, മലപ്പുറം 80, കോഴിക്കോട് 319, വയനാട് 39, കണ്ണൂര്‍ 237, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,586 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,58,423 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട് വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,60,58,097), 76.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,04,31,147) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,02,240) ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 2605 പുതിയ രോഗികളില്‍ 2243 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 173 പേര്‍ ഒരു ഡോസ് വാക്സിനും 1407 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 663 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. Also Read Also Read എനിക്കിതില്‍ കള്ളത്തരം കാണിക്കാന്‍ അറിയില്ലെടാ…ആ വാക്കുകള്‍ എനിക്കിന്നും പ്രചോദനമാണ്; ടിനു പാപ്പച്ചനെ കുറിച്ച് ജിയോ ബേബി ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍, ശരാശരി 30,535 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 4411 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. Also Read Also Read മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചവര്‍ക്കെതിരെ ക്വട്ടേഷന്‍; കോഴിക്കോട് മാതാപിതാക്കള്‍ അറസ്റ്റില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐ.സി.യു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 19%, 11%, 35%, 7%, 4%, 17% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
2006-ല്‍ പ്രഫസര്‍ സ്റ്റീഫന്‍ ജറാസ് യു.എസ് ആര്‍മികോളേജില്‍ അധ്യാപനം നടത്തുമ്പോള്‍ വിദേശ സൈനിക തലവന്‍മാര്‍ക്ക് ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. അമേരിക്കയിലെ രണ്ടു പ്രമുഖ ഫുട്ബാള്‍ ടീമുകള്‍ തമ്മിലുള്ള വാശിയേറിയ കളി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍, കളിയില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന ഒരാളെ ജറാസിന്റെ കണ്ണില്‍ പെട്ടു. ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി. നിലവിലെ ഈജിപ്തിലെ മോസ്റ്റ് പവര്‍ഫുള്‍ മാന്‍. ''എന്റെ 80വയസുള്ള അമ്മ ഭക്ഷണപദാര്‍ഥങ്ങള്‍ ഒരുക്കികൊണ്ടിരിക്കുകയായിരുന്നു. ആ തിരക്കിനിടയില്‍ അമ്മയെ പിടിച്ചുനിറുത്തി വീട്ടിലുണ്ടായിരുന്ന അറബിയില്‍ എഴുതപ്പെട്ട എല്ലാവിധ ശേഖരങ്ങളുടെയും അര്‍ഥങ്ങളും മതപരമായ പ്രധാന്യങ്ങളെകുറിച്ചും സീസി വിശദീകരിച്ചുകൊടുക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വന്ന മറ്റാരും ഇക്കാര്യം ഇതുവരെ വിവരിച്ചുതന്നിരുന്നില്ല'', ജറാസ് ഓര്‍ക്കുന്നു. ചില സൈനിക ഓഫീസര്‍മാര്‍ വാര്‍ കോളജിലെ വര്‍ഷങ്ങള്‍ ഒരു വിശ്രമം എന്ന നിലക്കാണ് ഉപയോഗിക്കാറുള്ളത്. പട്ടാള അധികാര ശ്രേണിയുടെ ലോകത്തുനിന്നും അല്‍പം മാറി നിന്ന് കുറച്ചു നേരം ജീവിതം ആസ്വദിക്കാനും ആനന്ദിക്കാനും വേണ്ടി. ജറാസ് സൈനിക കോളജില്‍ സീസിയുടെ ഫാക്കല്‍റ്റി അഡൈ്വസറും മൂന്ന് കോഴ്‌സുകളുടെ പ്രഫസറുമായിരുന്നു. 'അയാള്‍ അതിസമര്‍ഥനും മെച്ചപ്പെട്ട ഇംഗ്ലീഷ് സ്പീക്കിങ്ങ് സ്‌കില്‍ ഉള്ളയാളും അതി ഗൗരവ പ്രകൃതമുള്ള ഓഫീസറുമായിരുന്നു. ഒരു പക്ഷേ സൈനിക ഓഫീസര്‍മാരില്‍ ഞാന്‍ അറിയുന്നവരില്‍ വച്ച് ഏറ്റവും സീരിയസായ വ്യക്തി'' ജറാസ് പറയുന്നു. സീസി 2005 മുതല്‍ 2006വരെയായിരുന്നു വാര്‍ കോളജില്‍ പരിശീലനം നേടിയിരുന്നത്. ഈജിപ്ഷ്യന്‍ സൈനിക തലവന്മാരില്‍ അമേരിക്കന്‍ സൈനിക കോളേജില്‍ പരിശീലനം അഭ്യസിച്ച ആദ്യ വ്യക്തിയും അയാള്‍ ആയിരിക്കും. സാധാരണഗതിയില്‍ റഷ്യന്‍ വാര്‍ കോളജിലാണ് ഈജിപ്ഷ്യന്‍ ചീഫ് മിലിറ്ററിമാന്‍ പരിശീലത്തിന് എത്താറുള്ളത്. എങ്കിലും സീസിയുടെ ജിവിതത്തില്‍ വാഷിങ്ടണ്‍ കാര്യമായ സ്വാധീനം ചെലുത്തിയതിന് വ്യക്തമായ തെളിവുകളൊന്നും കാണാന്‍ സാധിക്കുകയില്ല. പ്രതിഷേധക്കാര്‍ക്കു നേരെ സൈനിക കോപ്പിനിറങ്ങരുതെന്ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി നിരന്തരം സീസിയോട് ആവശ്യപ്പെടുകയും അതിനു ശേഷം ഈജിപ്ത് സന്ദര്‍ശനം നടത്തുകയും ചെയ്തു. പക്ഷേ സീസി മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി എന്നുമാത്രമല്ല, ഉന്നത മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കന്മാരെ അറസ്റ്റു ചെയ്യുകയും മുര്‍സി അനുകൂലികള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തു. മുര്‍സിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും നിഗൂഢത വളരെ പ്രകടമായിരുന്നു. ഒരേസമയം മിതഭാഷിയും സൗമ്യനും അതേസമയം നിലപാടുകളില്‍ ക്രൂരനും ധിക്കാരിയുമായിരുന്നു അയാള്‍. ഇസ്‌ലാമിക അനുഷ്ഠാനങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്ന അദ്ദേഹം ഇസ്‌ലാമിസ്റ്റുകളെ കഠിനമായി വെറുക്കുകയും ചെയ്തു. ജനാധിപത്യ സംവിധാനങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. പതിവില്‍ നിന്ന് വ്യതിരിക്തമായി ഒരു ഈജിപ്ഷ്യന്‍ ആര്‍മി ചീഫില്‍ നിന്ന് പതിറ്റാണ്ടുകളായി കേള്‍ക്കാത്ത രീതിയിലുള്ള വിമര്‍ശനം സീസി തുറന്നുപ്രകടിപ്പിക്കുകയുണ്ടായി. വാഷിംങ്ങ്ടണ്‍ പോസ്റ്റിന് നല്‍കിയ ഒരഭിമുഖത്തില്‍ ജൂലൈ 3-ന് നടന്ന പട്ടാള അട്ടിമറിയെ പൂര്‍ണമായി അംഗീകരിക്കാതിരുന്നതിന് അമേരിക്കയെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു: 'നിങ്ങള്‍ ഈജിപ്ഷ്യരെ കൈയൊഴിഞ്ഞു, അവരെ അവഗണിച്ചു, അവരിതൊരിക്കലും മറക്കില്ല, ഇനിയും നിങ്ങള്‍ക്ക് അവര്‍ക്കെതിരെയുള്ള അവഗണന തുടരണോ?' ഇത്തരത്തിലുളള വാക്കേറ്റങ്ങള്‍ ഉണ്ടെങ്കിലും അമേരിക്കന്‍ ഔദ്യോഗികവൃത്തങ്ങളും സീസിയുമായിട്ടുള്ള ആശയവിനിമയവഴികള്‍ വളരെ ശക്തമാണ്. പ്രസിഡന്റ് ബറാക്ക് ഒബാമ ഭരണകൂടവും സീസിയും തമ്മിലുള്ള സംഭാഷണങ്ങള്‍ അറിയുന്ന ഒരു അമേരിക്കന്‍ ഒഫീഷ്യല്‍ (പേര് വെളിപ്പെടുത്തിയിട്ടില്ല) പറയുന്നത് ഇവര്‍ നിരന്തരം ആവര്‍ത്തിക്കുന്ന സന്ദേശം 'ഒരു ശക്തമായ ബന്ധമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ശക്തമായ ഒരു ഈജിപ്തും' എന്നതാണ്. എന്തുകൊണ്ടും അമേരിക്കക്ക് വിശ്വസിക്കാവുന്ന ആളാണ് സീസി. അമേരിക്കയില്‍ പരിശീലനം നടത്തുന്നകാലത്ത് അദ്ദേഹം സ്ഥാപിച്ചെടുത്ത സൗഹൃദങ്ങള്‍ അത്ര വലുതായിരുന്നു. സൈനിക ഔഫീസര്‍മാരായും ചാര വൃത്തങ്ങളുമായും ഭരണാധികാരികളുമായും അദ്ദേഹത്തിന് വലിയ ബന്ധമുണ്ടായിരുന്നു. ഈജിപ്തില്‍ സീസി നടത്തുന്ന നരനായാട്ട് പ്രത്യക്ഷത്തില്‍ അമേരിക്ക എതിര്‍ക്കുന്നുവെങ്കിലും യഥാര്‍ഥത്തില്‍ സീസി ഈജിപ്തിന്റെ ഉന്നതിയില്‍ ഉണ്ടാവണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. മറ്റാര്‍ക്കും അമേരിക്ക നല്‍കാത്ത സാമ്പത്തിക സഹായം സീസി ഭരണത്തിന് അമേരിക്ക നല്‍കിയത് ഇതിന്റെ ഭാഗമായിട്ടാണ്. വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സീസിപറയുന്നത് മിക്കവാറും എല്ലാ ദിവസങ്ങളിലും യു.എസ് ഡിഫന്‍സ് സെക്രട്ടറി ഹെഗലുമായി സംസാരിക്കാറുണ്ടെന്നാണ്. ആ യു.എസ് ഒഫീഷ്യല്‍ ഇവര്‍ തമ്മിലുളള സംഭാഷണങ്ങളെക്കുറിച്ച് വിശേഷിപ്പിക്കുന്നത് ഇരു വിഭാഗത്തുനിനുമുള്ള ബുദ്ധിയില്ലായ്മയായിട്ടാണ്. ''സംഭാഷണങ്ങളെല്ലാം നേരിട്ടുള്ളതായിരുന്നു, ആ വിഷയവുമായി ഉരുണ്ടുകളിക്കേണ്ടതില്ല. അവര്‍ എല്ലാ കാര്യങ്ങളും കേള്‍ക്കുന്നു, ഈ ബന്ധം അവര്‍ വിലമതിക്കുന്നു, ഞങ്ങളുമായുള്ള ബന്ധം അവര്‍ക്ക് കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം.'' റാബിയ അദവിയ്യിലും കെയ്‌റോ യൂനിവേഴ്‌സിറ്റിയിലും തടിച്ചുകൂടിയ ഇസ്‌ലാമിസ്റ്റുകളായ സമരക്കാരോടുളള സീസിയുടെ സമീപനം മയപ്പെടുത്താന്‍ ആവശ്യപെടുന്ന കാര്യത്തില്‍ അമേരിക്കന്‍ ഔദ്യോഗിക വൃന്ദം ഒരളവില്‍ വിജയിച്ചു എന്നുവേണമെങ്കില്‍ പറയാം. സമരക്കാര്‍ക്കാരെ പിരിച്ചുവിടാന്‍ അനിവാര്യമായും നടക്കാവുന്ന അക്രമണത്തെ കെയ്‌റോയില്‍നിന്ന്തന്നെ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി വില്യം ബേസും, ഹെഗലും താക്കീത് ചെയ്തിരുന്നു. പ്രധിഷേധക്കാര്‍ക്കുനേരെ സൈന്യം കൈകൊണ്ടേക്കാവുന്ന നടപടിയില്‍ ഞങ്ങള്‍ വളരെ ഉത്കണ്ഠാകുലരാണ് എന്ന് സീസിയെ ഓര്‍മിപ്പിച്ചതാണ് രോഷാകുലനായി അമേരിക്കയോടുള്ള പ്രസ്താവന പുറത്തുവരുവാനുള്ള പശ്ചാതലകാരണം. ലോകത്തിനു മുന്നില്‍ അമേരിക്കയുടെ മുഖം തിളക്കമുള്ളതാക്കാനാണ് ഈ അടവുനയങ്ങളെല്ലാം ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ തിരിച്ചുവരുന്നതിനെ എന്ത് വിലകൊടുത്തും അവര്‍ എതിര്‍ക്കും. മത വിശ്വാസങ്ങളിലും ചിഹ്നങ്ങളിലും ആഴത്തില്‍ അറിവും ആത്മാര്‍ത്ഥതയുമുള്ള മുസ്‌ലിമായിട്ടാണ് ജെറാസ് സീസിയെ ഓര്‍ക്കുന്നത്. തുര്‍ക്കിയില്‍ താമസിക്കുന്ന കാലത്ത് ശേഖരിച്ച ഒട്ടോമന്‍ ആഭരണങ്ങള്‍ കൊണ്ട് ജറാസ് തന്റെ വീട് അലങ്കരിച്ചിരുന്നു. ഒരിക്കല്‍ ബാത്ത്‌റൂമില്‍ മുദ്രചെയ്യപ്പെട്ട മൂല്യമുള്ള ഒരു പിച്ചള കണ്ട് അത്ഭുത്തോടെ സീസി പറഞ്ഞു: 'ഇതെന്താണെന്ന് അറിയാമോ, മക്കയിലെ പ്രധാന പള്ളിയുടെ വാതിലിന്റെ മുദ്രയാണിത്.' ഡാവില്‍ജിയുടെ ദ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിനരികിലൂടെ നടക്കുകയാണെന്ന് ആ സമയത്ത് സീസിക്ക് തോന്നിയിട്ടുണ്ടാവാം. സീസി വളരെ പ്രതിബദ്ധതയുള്ള വിശ്വാസിയായിരുന്നെങ്കിലും അയാള്‍ ഒരു ഇസ്‌ലാമിസ്റ്റാണെന്നതിന് സംശയിക്കുന്നതിനുപോലും തെളിവില്ല. വാഷിംങ്ങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ സീസി ബ്രദര്‍ഹുഡിനെ കുറ്റപ്പെടുത്തികൊണ്ട് പറയുന്നത് രഹസ്യ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനം നടത്തുന്നതും എല്ലാവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളോടും എതിരിടുന്നവരും സീനായില്‍ അഫ്ഗാന്‍ ജിഹാദികളെ സഹായിക്കാന്‍ വഴി ഒരുക്കിയവരും എന്നാണ്. ഹുസ്‌നി മുബാറകിനെ പോലെ അലസനായ ഒരു ഭരണാധികാരിയായിരിക്കില്ല സീസി. അതിനെക്കാള്‍ ക്രൂരനാവാന്‍ അദ്ദേഹത്തിനു കഴിയും. ഇസ്‌ലാമിസ്റ്റുകളോടും ജനാധിപത്യത്തോടുമുള്ള സമീപനത്തില്‍ ഈജിപ്തില്‍ കഴിഞ്ഞുപോയ ഏത് പട്ടാളമേധാവിയെക്കാളും ക്രൂരത സീസിയില്‍നിന്നും പ്രതീക്ഷിക്കാം. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ പഴയ സമീപനം പോലെതന്നെ അടിച്ചമര്‍ത്തണം എന്നാണ് സീസി ആഗ്രഹിക്കുന്നതെങ്കില്‍ എന്തു സംഭവിക്കാം എന്ന് കാത്തിരുന്ന് കാണാം. ജറാസ് തന്റെ വിദ്യര്‍ഥിയോട് ഈജിപ്ത് സൈന്യം എങ്ങനെയാണ് തൊണ്ണൂറുകളില്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദ മുന്നേറ്റങ്ങളെ തകര്‍ത്തത് എന്ന ചോദ്യത്തിനുള്ള സീസിയുടെ മറുപടി 'വി ടുക്ക് കെയര്‍ ഓഫ് ഇറ്റ്' എന്നായിരുന്നു. ജറാസ് പറയുന്നു: ''ഇതിന്റെ അര്‍ഥം ഞാന്‍ മനസ്സിലാക്കുന്നത് 'ഞങ്ങള്‍ അവരെ ജയിലിലടച്ചു' എന്നാണ്.'' എന്നാല്‍ 2006-07 പഠനകാലത്ത് അവര്‍ക്കിടയില്‍ ചര്‍ച്ചക്ക് വന്നിരുന്നത് ജൗജിപ്തിലെ ആഭ്യന്തര രാഷ്ട്രീയ വിഷയമായിരുന്നില്ല, വരാന്‍ പോകുന്ന അമേരിക്ക-ഇറാഖ് യുദ്ധമായിരുന്നു. യുഎസ് മിലിറ്ററി ഇറാഖില്‍ 'വ്യത്യസ്ഥമായി' നടത്താന്‍ പോകുന്ന ഇടപെടലിനെക്കുറിച്ച് ദീര്‍ഘനേരം സംഭാഷണം നടത്തിയത് ജറാസ് ഓര്‍ക്കുന്നു. ജനാധിപത്യമാണ് മിഡ്‌ലീസ്റ്റില്‍ നല്ലെതെന്ന് സീസിപറയുമായിരുന്നു. 'പക്ഷേ ഇത് നിങ്ങളുടെ ആളുകള്‍ വിചാരിക്കുന്നതുപോലെയുള്ള ജനാധിപത്യമായിരിക്കില്ല. നിങ്ങളുടെ ആളുകള്‍ക്ക് ഇത് മനസ്സിലാവും എന്ന് ഞാന്‍ വിചാരിക്കുന്നു' സീസി ഓര്‍മിപ്പിച്ചു. ആ ജനാധിപത്യമാണ് സീസി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിരപരാധികളുടെ ചോരയില്‍ എത്രകാലം ഇത് മുന്നോട്ടുപോകും. വിയോജിപ്പുകളെ ആക്രമോത്സുകമായി നേരിടുന്നതിന് ഒരു പരിധിയുണ്ട്. അതറിയാതെ വരുമ്പോള്‍ ഖദ്ദാഫിയുടെ വിധി വന്നെത്തും. സീസി അമേരിക്കയില്‍നിന്നല്ല ഈജിപ്തിന്റെ ചരിത്രത്തില്‍നിന്നാണ് കൂടുതല്‍ പഠിക്കേണ്ടത്.
ജൈവശാസ്‌ത്രപരമായി മനുഷ്യന്റെ പ്രാചീന മാനസികാവസ്ഥകളില്‍ ഒന്നാണ്‌ ഭയം. ഒരു പരിധി വരെ ഭയം ആവശ്യവുമാണ്‌. അപകടങ്ങളില്‍നിന്ന്‌ രക്ഷനേടാന്‍ ചിലപ്പോഴെങ്കിലും അതു തുണയാകുന്നു. എന്നാല്‍, ചിലരില്‍ അകാരണമായ ഭയം രോഗാവസ്ഥ തന്നെയാകാറുണ്ട്‌. ഭയം മൂലമുള്ള ഉത്‌ക്കണ്‌ഠകളും ആകുലതകളും അത്തരക്കാരില്‍ ജീവിതവിജയത്തെ കവര്‍ന്നെടുക്കുന്ന ശാപമായി മാറുന്നു. ഭീതിജനകമായ ഓര്‍മകളെ മസ്‌തിഷ്‌ക്കത്തില്‍ ആഴത്തില്‍ പതിച്ചുവെയ്‌ക്കുന്ന ഒരു പ്രോട്ടീനിന്റെ കണ്ടെത്തല്‍, ഇത്തരക്കാര്‍ക്ക്‌ ഭാവിയില്‍ തുണയായേക്കും. അമിതഭയം ഒഴിവാക്കാനും, അപകടങ്ങള്‍ക്ക്‌ ശേഷം മനസിനുണ്ടാകുന്ന അകാരണ ഉത്‌ക്കണ്‌ഠകള്‍ പരിമിതപ്പെടുത്താനും ഇമൊറി സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ സഹായിച്ചേക്കും. പ്രാരംഭഘട്ടത്തില്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമാണെന്നു കണ്ടിട്ടുള്ള ബീറ്റാകറ്റേനിന്‍ എന്ന പ്രോട്ടീന്‍ആണ്‌, ഭീതിയുണര്‍ത്തുന്ന കാര്യങ്ങള്‍ മനസില്‍ റിക്കോര്‍ഡ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതായി തെളിഞ്ഞതെന്ന്‌, 'നേച്ചര്‍ ന്യൂറോസയന്‍സി'ന്റെ ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഓര്‍മ വര്‍ധിപ്പിക്കാനും കുറയ്‌ക്കാനും കഴിയുന്ന ഇടപെടലുകള്‍ക്കും ചികിത്സകള്‍ക്കും ബീറ്റാകറ്റേനിന്‍ ഭാവിയില്‍ അവസരമൊരുക്കുമെന്നാണ്‌ വിലയിരുത്തല്‍. ആ നിലയ്‌ക്ക്‌ അമിതഭയം ഒഴിവാക്കാന്‍ മാത്രമല്ല, സ്‌മൃതിനാശരോഗം (അള്‍ഷൈമേഴ്‌സ്‌ രോഗം), പ്രജ്ഞാനാശം (ഡിമെന്‍ഷ്യ) തുടങ്ങിയവയുടെ ചികിത്സയ്‌ക്കും ഈ പ്രോട്ടീന്‍ തുണയായിക്കൂടെന്നില്ല. ഇമൊറി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ കെറി റെസ്സ്‌ലറും കിംബെര്‍ലി മഗുസ്‌ചാക്കും ചേര്‍ന്നാണ്‌ ബീറ്റാകറ്റേനിന്‍ പ്രോട്ടീന്‍ ഭീതിയുണര്‍ന്ന ഓര്‍മയില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി എലികളില്‍ പഠനം നടത്തിയത്‌. മസ്‌തിഷ്‌കത്തില്‍ വൈകാരികമായ ഓര്‍മകളുടെ താവളം എന്നു കരുതുന്ന 'അമിഗ്‌ഡാല'(amygdala) കേന്ദ്രീകരിച്ചായിരുന്നു പഠനം. മാനസികരോഗ ചികിത്സിയില്‍ ഉപയോഗിക്കുന്ന ലിഥിയം(lithium) എന്ന ഔഷധത്തിന്റെ സഹായത്തോടെ മസ്‌തിഷ്‌കത്തില്‍ പ്രോട്ടീനിന്റെ അളവ്‌ സ്ഥിരപ്പെടുത്തിയും, ഒരു വൈറസ്‌ കുത്തിവെച്ച്‌ ബീറ്റാകറ്റേനിന്‌ നിദാനമാകുന്ന ജീനിനെ നീക്കം ചെയ്‌തുമായിരുന്നു ഗവേഷണം. ഒരു പ്രത്യേക ശബ്ദം കേള്‍പ്പിച്ച ശേഷം എലികളെ ഷോക്കടിപ്പിച്ചായിരുന്ന പരീക്ഷണം. ക്രമേണ ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ എലികള്‍ ഭയപ്പെടുന്ന അവസ്ഥയെത്തി. ഒരു പ്രത്യേക വൈറസ്‌ കുത്തിവെച്ച്‌ ബീറ്റാകറ്റേനിന്‌ കാരണമായ ജീനിനെ സിരാകോശങ്ങളില്‍നിന്ന്‌ നീക്കംചെയ്‌തപ്പോള്‍, എലികള്‍ ഭയപ്പെടുന്നത്‌ പൂര്‍ണമായി ഒഴിവായില്ലെങ്കിലും അതിന്റെ തീവ്രത കുറഞ്ഞതായി മഗുസ്‌ചാക്ക്‌ അറിയിക്കുന്നു. അതേസമയം, ലിഥിയം ലവണമുപയോഗിച്ച്‌ ആ പ്രോട്ടീനിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിച്ചപ്പോള്‍ എലികള്‍ വല്ലാതെ ഭയപ്പെടാന്‍ ആരംഭിക്കുകയും ചെയ്‌തു. അമിതഭീതി, ഉത്‌ക്കണ്‌ഠ, സ്‌മൃതിനാശം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാന്‍ ബീറ്റാകറ്റേനിന്‍ ഒരു പ്രധാന ലക്ഷ്യമാണെന്ന്‌ ഈ ഗവേഷണം വ്യക്തമാക്കി. ഉദാഹരണത്തിന്‌ അപകടത്തില്‍ മുറിവേറ്റോ, ആഘാതം മൂലം മനസു തളര്‍ന്നോ കഴിയുന്നവരില്‍ നിന്ന്‌ അകാരണഭയവും ഉത്‌ക്കണ്‌ഠയും ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ രോഗശമനം വേഗത്തിലാകും. അത്തരം സമീപനത്തിന്‌ ഈ പഠനത്തില്‍ സാധ്യതയുണ്ട്‌. ലിഥയം ഒഴികെ ഈ പ്രോട്ടീനെ ലക്ഷ്യം വെയ്‌ക്കുന്ന ഔഷധങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. പുതിയ ഔഷധങ്ങള്‍ക്ക്‌ ഈ ഗവേഷണം പ്രേരണയായേക്കും. (അവലംബം: നേച്ചര്‍ ന്യൂറോസയന്‍സ്‌, ഇമൊറി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌:മാതൃഭൂമി). കാണുക: സ്‌തനാര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ മാര്‍ഗം Posted by Joseph Antony at 10/05/2008 11:46:00 PM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: ആരോഗ്യം, ജനിതകം 4 comments: Joseph Antony said... ഭീതിജനകമായ ഓര്‍മകളെ മസ്‌തിഷ്‌ക്കത്തില്‍ ആഴത്തില്‍ പതിച്ചുവെയ്‌ക്കുന്ന ഒരു പ്രോട്ടീനിന്റെ കണ്ടെത്തല്‍, അമിതഭയത്തിന്റെ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക്‌ ഭാവിയില്‍ തുണയായേക്കും. അമിതഭയം ഒഴിവാക്കാനും, അപകടങ്ങള്‍ക്ക്‌ ശേഷം മനസിനുണ്ടാകുന്ന അകാരണ ഉത്‌ക്കണ്‌ഠകള്‍ പരിമിതപ്പെടുത്താനും ഇമൊറി സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ സഹായിച്ചേക്കും.
മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മലയാളത്തിന്റെ കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയാകുന്ന ഗുഡ് ലക്ക് സഖി എന്ന സിനിമയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇതാ. തികച്ചും ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറില്‍ നിന്നുള്ള സൂചന. കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രമാകും ഗുഡ് ലക്ക് സഖിയിലേത്. തെലുങ്കിലും മലയാളത്തിലും തമിഴിലും ചിത്രം എത്തും. ഭാഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയായി മുദ്രകുത്തപ്പെടുന്ന ആളായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെ കഥാപാത്രം. ഷാര്‍പ് ഷൂട്ടറായി മാറുകയും ചെയ്യുന്നുണ്ട് കീര്‍ത്തി സുരേഷിന്റെ കഥാപാത്രം എന്നാണ് വാര്‍ത്ത. മികച്ച സാമൂഹ്യ പ്രതിബന്ധതയുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്‍ണ, രാമ പ്രഭ തുടങ്ങിയവരാണ് കീര്‍ത്തി സുരേഷിന് പുറമെയുള്ള അഭിനേതാക്കള്‍.