text
stringlengths
496
215k
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
നിങ്ങൾ ഒരു കലാകാരനോ അലങ്കാരം ഇഷ്ടപ്പെടുന്ന ആളോ ആണെങ്കിലും, നിങ്ങളുടെ വീടിന്റെ പ്രവർത്തനക്ഷമത അവഗണിക്കാതെ സ്റ്റൈലിൽ നിർമ്മിക്കുന്നത് നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമല്ല.ഏത് വർണ്ണ പാലറ്റിൽ നിന്ന് തിരഞ്ഞെടുക്കണം, ഏത് ഫർണിച്ചറുകൾ, അല്ലെങ്കിൽ അലങ്കാരങ്ങൾ വാങ്ങണം തുടങ്ങിയ ചെറിയ കാരണങ്ങളാൽ നിങ്ങൾ നിരാശരാകും, ലിസ്റ്റ് തുടരും. നിങ്ങളുടെ സ്വപ്ന ഇന്റീരിയർ ഡിസൈൻ നേടാൻ സഹായിക്കുന്ന നിരവധി മാർഗങ്ങളുണ്ട്.എന്നിരുന്നാലും, ഈ ലേഖനത്തിൽ, നിങ്ങളുടെ മതിലുകൾ അലങ്കരിക്കുന്നതിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള വീടിന്റെ രൂപം എങ്ങനെ മെച്ചപ്പെടുത്താമെന്ന് നിങ്ങൾക്കറിയാം.അലങ്കരിക്കൽ എന്ന് പറയുമ്പോൾ, അവ പെയിന്റ് ചെയ്യുന്നതിനെക്കുറിച്ച് മാത്രമല്ല ഞങ്ങൾ സംസാരിക്കുന്നത്. വീടിന്റെ ഇന്റീരിയർ ഡിസൈനിൽ വാൾ ആർട്ട് ഒരു പ്രധാന പങ്ക് വഹിക്കുന്നു.മിക്കപ്പോഴും, വീട്ടുടമസ്ഥർ വാൾ ആർട്ട് ഇടുന്നത് അവഗണിക്കുന്നു, കാരണം ഇത് അനാവശ്യമാണ്, പ്രത്യേകിച്ച് വീട്ടിൽ ചുവരുകൾ വരച്ചവർക്ക്.തിരഞ്ഞെടുക്കാൻ ധാരാളം വാൾ ആർട്ട് അലങ്കാരങ്ങൾ ഉണ്ടെങ്കിലും, മെറ്റൽ വാൾ ആർട്ട് ഏറ്റവും മികച്ച ചോയിസ് ആകുന്നതിന്റെ അഞ്ച് കാരണങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകും. സൗന്ദര്യം മെറ്റൽ വാൾ ആർട്ട് ഡെക്കറിന് നിങ്ങളുടെ ഡൈനിംഗ് റൂം, ഹോം ഓഫീസ് അല്ലെങ്കിൽ ലിവിംഗ് റൂം എന്നിവയുടെ ശൈലി ഉയർത്താൻ കഴിയും.ഇതിന് എല്ലാ ക്രമീകരണങ്ങളിലും കൂടിച്ചേരാനും ശരിയായ സ്ഥലത്ത് സ്ഥാപിക്കുമ്പോൾ ആകർഷണത്തിന്റെ ഒരു കേന്ദ്രബിന്ദു സൃഷ്ടിക്കാനും കഴിയും. നിങ്ങളുടെ വീടിന് അനുയോജ്യമായ മെറ്റൽ വാൾ ആർട്ട് തിരയുമ്പോൾ, നിങ്ങളെക്കുറിച്ച് ശ്രദ്ധേയമായ വിഷ്വൽ സ്റ്റേറ്റ്മെന്റ് സംസാരിക്കുന്ന എന്തെങ്കിലും തിരഞ്ഞെടുക്കുക എന്നതാണ് തള്ളവിരലിന്റെ നിയമം.അതുവഴി, നിങ്ങളുടെ സന്ദർശകരും കുടുംബാംഗങ്ങളും സമാനമായ ഒരു കലാസൃഷ്ടി കാണുമ്പോൾ നിങ്ങളെ എപ്പോഴും ഓർക്കും. നിങ്ങളുടെ വീടിന് ഏറ്റവും അനുയോജ്യമായ വാൾ ആർട്ട് ഏതാണെന്ന് നിങ്ങൾക്ക് ഇപ്പോഴും തീരുമാനമില്ലെങ്കിൽ, നിങ്ങൾക്ക് ഓൺലൈനിൽ ചില സൈറ്റുകൾ ബ്രൗസ് ചെയ്യാം അല്ലെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ തൂക്കിയിടാൻ കഴിയുന്ന ഒന്ന് വേണമെങ്കിൽ ഫിസിക്കൽ സ്റ്റോറുകൾ സന്ദർശിക്കാം. തൂക്കിയിടാൻ എളുപ്പമാണ് ഈ വാൾ ആർട്ട് ഡെക്കറിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും ഇഷ്‌ടപ്പെടുന്ന ഒരു വസ്തുത, ഇത് തൂക്കിയിടാൻ എളുപ്പമാണ്.ലോഹ ഷീറ്റുകളിൽ നിന്ന് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ലോഹങ്ങൾ മുറിച്ചതിനാൽ ഇത് സാധ്യമാണ്, ഇത് നിർമ്മാതാവിന് അവൻ / അവൾ ആഗ്രഹിക്കുന്ന ഏത് രൂപവും സൃഷ്ടിക്കാനുള്ള ശക്തി നൽകുന്നു. നിങ്ങളുടെ മതിൽ അലങ്കരിക്കാൻ കഴിയുന്ന മറ്റ് ലോഹ അലങ്കാരങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമാണ്.സ്ക്രൂകൾ, നഖങ്ങൾ, പിന്നുകൾ എന്നിവ പോലുള്ള ചില ഉപകരണങ്ങളുടെ സഹായത്തോടെ കഷണത്തിന്റെ ടാബുകൾ ബന്ധിപ്പിച്ചാണ് ഇത് സാധാരണയായി ചെയ്യുന്നത്. പരിചയസമ്പന്നരായ വീട്ടുടമസ്ഥർ ആർട്ട് വർക്ക് മികച്ചതായി കാണപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല അല്ലെങ്കിൽ വീട്ടിൽ അവരുടെ ഫർണിച്ചറുകൾക്കൊപ്പം തികച്ചും ഇരിക്കാൻ മെറ്റൽ കഷണം പുനർനിർമ്മിക്കുക.Ifyouദീർഘവും മടുപ്പിക്കുന്നതുമായ ഇൻസ്റ്റാളേഷൻ പ്രക്രിയയിലൂടെ കടന്നുപോകാതെ തന്നെ നിങ്ങളുടെ ഭിത്തിയിൽ ഇടാൻ എന്തെങ്കിലും തിരയുകയാണ്,അത് നിങ്ങൾക്ക് നല്ലതാണ്മെറ്റൽ മതിൽ അലങ്കാരങ്ങൾ തിരഞ്ഞെടുക്കുന്നത് പരിഗണിക്കുക. ഇപ്പോൾ, മെറ്റൽ വാൾ ആർട്‌സ് നിങ്ങളുടെ വീടിന് പ്രശ്‌നങ്ങളില്ലാതെ ഗ്ലാം ചേർക്കുന്നതിനുള്ള ഒരു മികച്ച കൂട്ടിച്ചേർക്കലാണെന്നതിൽ സംശയമില്ല.നിങ്ങളുടെ വീടിന് ഏറ്റവും അനുയോജ്യമായ വാൾ ആർട്ട് ഏതാണെന്ന് നിങ്ങൾക്ക് ഇപ്പോഴും തീരുമാനമില്ലെങ്കിൽ, നിങ്ങൾക്ക് ഓൺലൈനിൽ ചില സൈറ്റുകൾ ബ്രൗസ് ചെയ്യാം അല്ലെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ തൂക്കിയിടാൻ കഴിയുന്ന ഒന്ന് വേണമെങ്കിൽ ഫിസിക്കൽ സ്റ്റോറുകൾ സന്ദർശിക്കാം. മോടിയുള്ള വളരെക്കാലം നിലനിൽക്കുന്നതായി അറിയപ്പെടുന്ന നിരവധി വസ്തുക്കളിൽ ഒന്നാണ് ലോഹം.സത്യം പറഞ്ഞാൽ, ഒരു വീട്ടിൽ നിങ്ങൾ എപ്പോഴെങ്കിലും കണ്ടെത്തുന്ന ഏറ്റവും മോടിയുള്ള അലങ്കാര വസ്തുക്കളിൽ ഒന്നാണ് മെറ്റൽ വാൾ അടയാളങ്ങൾ. ഇത്തരത്തിലുള്ള നിക്ഷേപത്തിൽ നിങ്ങൾ ഒരിക്കലും ഖേദിക്കേണ്ടിവരില്ലമതിൽ ആർട്ട് അലങ്കാരംകാരണം ഇത് വർഷങ്ങളോളം നിലനിൽക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.കൂടാതെ, ഇത് മറ്റേതൊരു മതിൽ അലങ്കാരങ്ങളേക്കാളും ഉറപ്പുള്ളതും ഊഷ്മളവും തണുത്തതുമായ മുറിയിലെ താപനിലയിൽ അനുയോജ്യമാണ്, ഇത് ഇടയ്ക്കിടെ മാറ്റേണ്ട ആവശ്യമില്ലാത്തതിനാൽ ഇത് മികച്ചതാക്കുന്നു.നിങ്ങൾക്ക് ഒരു പുതിയ മതിൽ അലങ്കാരം സ്ഥാപിക്കാൻ ആഗ്രഹിക്കുമ്പോഴോ അത് തുരുമ്പെടുക്കുമ്പോഴോ മാത്രമേ നിങ്ങൾ അത് മാറ്റേണ്ടതുള്ളൂ. അഡാപ്റ്റബിൾ മികച്ച മെറ്റൽ വാൾ ആർട്ട് ഡെക്കോർ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, അത് എവിടെ വയ്ക്കണമെന്ന് നിങ്ങൾക്കറിയേണ്ടത് അത്യാവശ്യമാണ്.തിരഞ്ഞെടുക്കാനുള്ള വൈവിധ്യമാർന്ന ലോഹ മതിൽ അലങ്കാരങ്ങളിൽ, ഒരു പ്രദേശത്ത് മാത്രം ഉപയോഗിക്കാൻ കഴിയുന്ന കഷണങ്ങൾ ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം - വീടിനകത്തോ പുറത്തോ. വീടിനുള്ളിൽ മെറ്റൽ വാൾ ആർട്ട് അലങ്കാരം സ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് പലപ്പോഴും ഉണങ്ങിയതും വൃത്തിയുള്ളതുമായ കോട്ടൺ തുണി ഉപയോഗിച്ച് പൊടിച്ചെടുക്കണം.കൂടാതെ, കുറച്ച് വർഷങ്ങൾക്ക് ശേഷം അതിന്റെ യഥാർത്ഥ നിറം നിലനിർത്താൻ വ്യക്തമായ കോട്ട് ചേർക്കുന്നത് പോലെ നിങ്ങളുടെ കലാസൃഷ്ടി നിലനിർത്താൻ നിങ്ങൾ തയ്യാറായിരിക്കണം എന്ന കാര്യം ശ്രദ്ധിക്കുക. മറുവശത്ത്, നിങ്ങൾ അത് പുറത്ത് വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന്റെ ആയുസ്സ് കുറയ്ക്കുന്ന ചില ഘടകങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കാൻ നിങ്ങൾ കുറച്ച് കാര്യങ്ങൾ മാത്രം പരിഗണിക്കേണ്ടതുണ്ട്.ഈ മൂലകങ്ങളിൽ നേരിട്ടുള്ള ചൂട്, മഞ്ഞ്, മഴ എന്നിവ ഉൾപ്പെടുന്നു. അതുല്യവും ആകർഷകവുമാണ് എ ചേർക്കുന്നുഇരുമ്പ്മതിൽകലനിങ്ങളുടെ ഇന്റീരിയർ ഡിസൈൻ മെച്ചപ്പെടുത്തുന്നതിനുള്ള തിരഞ്ഞെടുപ്പുകളുടെ പട്ടികയിലെ അലങ്കാരം ഒരു മികച്ച ആശയമാണ്.മെറ്റൽ ആർട്ട് ഹോം ഡെക്കറുകളുടെ ഒരു ഗോ-ടു മെറ്റീരിയലായി ഇതുവരെ എത്തിയിട്ടില്ലാത്തതിനാൽ ഇത് പ്രത്യേകിച്ചും സത്യമാണ്.അത് മനസ്സിൽ വെച്ചുകൊണ്ട്, ഇത് ഇതിനകം നിങ്ങളുടെ വീടിന് വാഗ്ദാനം ചെയ്യുന്ന സൗന്ദര്യശാസ്ത്രത്തിന് പുറമെ അതുല്യത ചേർക്കുന്നു. ഒരു അടുക്കള നവീകരണ വിദഗ്ധൻ പറയുന്നതനുസരിച്ച്, ലോഹ ആർട്ട് ഡെക്കറുകളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്, അത് ഇതുവരെ സാധാരണമല്ല.ഇത് നിങ്ങളുടെ വീടിന്റെ സവിശേഷതകളെ ആകർഷകമാക്കുന്നു, കാരണം ഇത് സമകാലികവും ക്ലാസിക്തുമായ ഹൗസ് സ്‌പെയ്‌സുകളുടെ രൂപം വർദ്ധിപ്പിക്കുന്നു.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
ഒരു നേഴ്‌സറി സ്‌കൂളിലെ ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിയോട് ചോദിച്ചു:’ ഞാന്‍ നിനക്ക് ഒരു ആപ്പിള്‍, മറ്റൊരു ആപ്പിള്‍, വീണ്ടുമൊരു ആപ്പിള്‍ നല്‍കിയെന്ന് കരുതുക. അപ്പോള്‍ നിന്റെ കയ്യില്‍ എത്ര ആപ്പിളുകള്‍ ഉണ്ടായിരിക്കും? ചോദ്യം കേട്ട് കുഞ്ഞ് തന്റെ കുഞ്ഞു കൈവിരലുകള്‍ മടക്കി ഓരോന്നോരോന്നായി എണ്ണിയതിന് ശേഷം പറഞ്ഞു ‘നാല്’. വിസമ്മതഭാവത്തില്‍ തലയാട്ടിയ അവരുടെ മുഖത്ത് ദേഷ്യം പ്രകടമായിത്തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് അധ്യാപിക അതേ ചോദ്യം തന്നെ ആവര്‍ത്തിച്ചു. ‘ആദ്യം ഒരു ആപ്പിള്‍, പിന്നീട് മറ്റൊന്ന്, ശേഷം വേറൊരു ആപ്പിളും ഞാന്‍ നിനക്ക് നല്‍കി. എങ്കില്‍ നിന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ടാവും?’. അല്‍പം വിശദീകരിച്ചതിന് ശേഷമാണ് ഇത്തവണ ചോദ്യം ആവര്‍ത്തിച്ചത്. തന്റെ വിദ്യാര്‍ഥി ശരിയായ ഉത്തരം പറയുമെന്ന് തന്നെയായിരുന്നു അവരുടെ പ്രതീക്ഷ. ആദ്യതവണ ചോദ്യം മനസ്സിലാകാത്തതിനാലായിരിക്കാം കുട്ടി ഉത്തരം തെറ്റിച്ചതെന്ന് അവര്‍ സ്വയം ആശ്വസിച്ചു. അവന്‍ വീണ്ടും തന്റെ കൈവിരലുകള്‍ ഒന്നൊന്നായി മടക്കാന്‍ തുടങ്ങി. ഇത്തവണ തന്റെ അധ്യാപകയുടെ മുഖത്ത് പുഞ്ചിരി കാണണമെന്ന് തന്നെയായിരുന്നു അവന്റെ ആഗ്രഹം. അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധയോടെയാണ് അവന്‍ എണ്ണിയത്. എണ്ണിക്കഴിഞ്ഞതിന് ശേഷം പൂര്‍ണ ആത്മവിശ്വാസത്തോടെ അവന്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചു ‘ടീച്ചര്‍, നാലെണ്ണം തന്നെയാണ്.’ ഇതുകേട്ട അധ്യാപികയുടെ കോപം ഇരട്ടിച്ചു. രണ്ടിലൊന്ന് സംഭവിച്ചിരിക്കുന്നുവെന്ന് അവര്‍ ഉറപ്പിച്ചു. ഒന്നുകില്‍ കഴിവുകെട്ട, വിദ്യാര്‍ത്ഥികള്‍ക്ക് യാഥാര്‍ത്ഥ്യം പകര്‍ന്ന് നല്‍കാന്‍ സാധിക്കാത്ത അധ്യാപികയാണ് താന്‍, അല്ലെങ്കില്‍ ഒന്നിനും പറ്റാത്ത, മരമണ്ടനായ വിദ്യാര്‍ത്ഥിയാണ് ഇവന്‍. കുറച്ച് നേരം ആലോചിച്ചതിന് ശേഷം മറ്റൊരു പരീക്ഷണം നടത്താന്‍ അധ്യാപിക തീരുമാനിച്ചു. ആപ്പിളിന് പകരം ഇത്തവണ കുട്ടികള്‍ കൂടുതല്‍ പ്രിയങ്കരമായ മറ്റേതെങ്കിലും ഫലം ഉദാഹരണമായെടുക്കാം എന്നായി ടീച്ചര്‍. അതോടെ കൂടുതല്‍ ഉത്സാഹഭരിതരായി അവര്‍ നന്നായി ചിന്തിക്കുമെന്നായിരുന്നു ടീച്ചറുടെ കണക്കുകൂട്ടല്‍. ടീച്ചര്‍ ഇത്തവണ അവനോട് ചോദിച്ചത് ഇങ്ങനെയാണ് ‘ഞാന്‍ നിനക്കൊരു സ്‌ട്രോബറി തന്നു. വീണ്ടുമൊന്ന് തന്നു. ഒടുവില്‍ മറ്റൊന്ന് കൂടി തന്നു. ഇപ്പോള്‍ നിന്റെ കയ്യില്‍ എത്ര സ്‌ട്രോബറിയുണ്ട്? കുട്ടി വിരല്‍ മടക്കി എണ്ണിയതിന് ശേഷം യാതൊരു കൂസലുമില്ലാതെ പറഞ്ഞു ‘മൂന്ന്’. ഇതുകേട്ട അധ്യാപികയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. തന്റെ പരിശ്രമം പാഴായില്ലെന്നും തന്ത്രം വിജയിച്ചെന്നും അവര്‍ മനസ്സിലാക്കി. അവര്‍ ആ കുട്ടിയെ വേണ്ടുവോളം പുകഴ്ത്തുകയും ചെയ്തു. ഇനി തന്റെ പഴയ പരീക്ഷണം ഒന്ന് കൂടി ആവര്‍ത്തിക്കാമെന്ന് അധ്യാപികയ്ക്കു തോന്നി. കുട്ടി കാര്യം ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും, അത് അവന്റെ മനസ്സില്‍ ഉറപ്പിക്കാനും അത് സഹായിക്കുമല്ലോ. ഇക്കാര്യം മനസ്സിലുറപ്പിച്ച് അധ്യാപിക തന്റെ പഴയ ആപ്പിളിനെക്കുറിച്ച ചോദ്യം ആവര്‍ത്തിച്ചു. വിദ്യാര്‍ത്ഥി മുമ്പത്തേതിനേക്കാള്‍ വലിയ ആത്മവിശ്വാസത്തോടെ ഉറക്കെ പ്രഖ്യാപിച്ചു ‘നാലെണ്ണം’. കോപം ജ്വലിക്കുന്ന കണ്ണുകളോടെ അധ്യാപിക അവനോട് വിശദീകരണം ചോദിച്ചു. അവന്‍ പറഞ്ഞു. നിങ്ങള്‍ എനിക്ക് മൂന്ന് ആപ്പിള്‍ തന്നു. എന്റെ ഉമ്മ ഇന്ന് രാവിലെ എനിക്ക് ഒരു ആപ്പിളും തന്നു. ഞാനത് എന്റെ ബാഗില്‍ വെച്ചിരിക്കുന്നു. ഇപ്പോള്‍ എന്റെ കയ്യില്‍ ആകെ നാല് ആപ്പിളുകളുണ്ട്!!!! മറ്റുള്ളവരുടെ തീരുമാനത്തിലും, ഉത്തരങ്ങളിലും നാം എടുത്തുചാടി വിധി പറയരുത് എന്ന് പഠിപ്പിക്കുന്ന ഒരു കഥയാണ് ഇത്. മറിച്ച് അവരുടെ തീരുമാനത്തിന്റെ പ്രേരകവും കാരണവും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു വീക്ഷണത്തിന്റെയോ, അഭിപ്രായത്തിന്റെയോ പിന്നിലെന്ത് എന്ന് പരിശോധിക്കാന്‍ നാമെപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എങ്കിലേ അവയെക്കുറിച്ച യഥാര്‍ത്ഥ നിലപാട് പുലര്‍ത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഇവിടെ കുട്ടിയുടെ ശരിയുത്തരം കണ്ടെത്താന്‍ അധ്യാപികക്ക് സാധിക്കാതെ വന്നത് അവരുടെ തെറ്റായ വിവരത്തിന്റെയും ധാരണയുടെയും ഫലമാണ്. എങ്ങനെയെന്ന ചോദ്യത്തിലൂടെയാണ് ശരിയായ ഉത്തരത്തിലേക്കും അതിന് പിന്നിലുള്ള കാരണത്തിലേക്കും കടന്നെത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ.
കോപ്പ അമേരിക്ക ടൂർണ്ണമെൻറിൽ ഇന്ന് ഇക്വാഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലയണൽ മെസ്സി എന്ന മിശിഹയുടെ ചിറകിലേറി അർജൻറീന സെമിയിലേക്ക് കുതിച്ച മത്സരത്തിൽ. രണ്ടുഗോളുകൾക്ക് അസിസ്റ്റ് നൽകുകയും മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ മൂന്നാം ഗോൾ നേടുകയും ചെയ്ത ലയണൽ മെസ്സി തന്നെയായിരുന്നു താരം. സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയിയുടെ അഭിമാനമായി കണക്കാക്കപ്പെടുന്ന ബാഴ്സലോണയുടെ താരം കൂടിയാണ് ലയണൽ മെസ്സി 93 ആം മിനിറ്റിൽ നേടിയ ഈ മനോഹരമായ ഫ്രീ കിക്ക് ഗോളോടെ അദ്ദേഹം തന്റെ കരിയർ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം 58 ആക്കി ഉയർത്തി. അർജൻറീനയുടെയും ബാഴ്സയുടെയും ഇതിഹാസം ആയിരുന്ന മഡോണയുടെ തൊട്ടുപിന്നിൽ എത്തിയിരിക്കുകയാണ് ലയണൽ മെസ്സി ഇപ്പോൾ. 62 ഡയറക്ട് ഫ്രീക്ക് ഗോളുകളാണ് മറഡോണയുടെ പേരിലുള്ളത് നാലെണ്ണം മാത്രം പിന്നിലുള്ള ലയണൽ മെസ്സിയുടെ പേരിൽ 58 ഡയറക്ട് ഫ്രീക്ക് ഗോളുകൾ ഉണ്ട്. 50 തവണ ബാഴ്സലോണയ്ക്ക് വേണ്ടിയും എട്ടുതവണ അർജൻറീനക്ക് വേണ്ടിയുമാണ് മെസ്സി ഡയറക്ട് ഫ്രീകിക്ക് ഗോളുകൾ നേടിയത്. അതേസമയം സമകാലിക ഫുട്ബോളിൽ ലയണൽ മെസ്സിയുടെ എതിരാളിയായ പൊർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസ്സിക്ക് തൊട്ടു പിന്നാലെ ഉണ്ട്. Also read… ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ കബഡി കളിക്കുന്ന ഒരു ടീമിനെയും അവർക്ക് കുട പിടിക്കുന്ന ഒരു റഫറിയെയുമിട്ടുകൊടുത്താൽ മെസ്സിയെയും പിള്ളേരേയും അങ്ങ് തീർത്തേക്കാമെന്നു കരുതിയാൽ തെറ്റി എൽക്ലാസിക്കോ എന്നത് വെറുമൊരു പന്തുകളി മാത്രമല്ല അതിന് ചരിത്രപരവും രാഷ്ട്രീയപരവുമായ നിരവധി മാനങ്ങളുണ്ട്. സ്പാനിഷ് കിരീടത്തിന്റെ അധിനിവേശ ശക്തിയുടേയും കാറ്റലോണിയൻ ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും രാഷ്ട്രീയ ചരിത്രങ്ങൾ വരെ ഓരോ എൽക്ലാസിക്കോ മത്സരത്തിനും പറയാനുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ 56 ഡയറക്ട് ഫ്രീക്ക് ഗോളുകൾ ആണ് ഉള്ളത് ഇതിൽ 32 എണ്ണം റയൽമാഡ്രിഡ് ക്ലബിന് വേണ്ടിയും 13 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് വേണ്ടി പത്തെണ്ണം പോർച്ചുഗലിന് വേണ്ടിയും ഒരെണ്ണം യുവന്റസിന് വേണ്ടിയും ആണ് അദ്ദേഹം നേടിയത്. എന്നാൽ ഡയറക്ട് ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തിൽ മറഡോണയയ്ക്കും മുന്നിൽ നിൽക്കുന്ന അഞ്ച് താരങ്ങൾ കൂടിയുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം താഴെയുള്ള പട്ടികയിൽ കാണാം
3. ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ മൂന്ന് ടീസ്പൂൺ കോഫീ പൗഡർ ഇട്ടു തിളപ്പിക്കുക. അതിനു ശേഷം തണുക്കാൻ മാറ്റി വയ്ക്കുക. 4. ഇനി ഒരു ബൗളിൽ ഡ്രൈ ഇംഗ്രെടിയന്റ്‌സ് (1 മുതൽ 6 വരെ ) എല്ലാം ഇട്ട് നന്നായി മിക്സ് ചെയ്തു മാറ്റി വയ്ക്കാം. ഒരു അരിപ്പ ഉപയോഗിച്ച് 3-4 തവണ നന്നായി മിക്സ് ചെയ്യണം 5. മറ്റൊരു ബൗളിലക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴികുക.അത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ഒരു കപ്പ് തൈര്,അര കപ്പു വെജിറ്റബിൾ ഓയിൽ, 1 ടീസ്പൂൺ വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 6. ഇനി നേരത്തെ മിക്സ് ചെയ്തു മാറ്റി വച്ച ഡ്രൈ മിക്സ് ഇതിലേക്ക് കുറേശ്ശെയായി ഇട്ടു മിക്സ് ചെയ്യുക. 7. നേരത്തെ ഉണ്ടാക്കിയ കോഫീ തണുത്ത ശേഷം ഇതിലേക്ക് കുറേശ്ശേ ഒഴിക്കുക. 8. ഇനി ഇത് തയാറാക്കി വച്ചിരിക്കുന്ന ബേക്കിങ് ടിന്നിലേക്ക് ഒഴിക്കുക. 9. കേക്ക് ബാറ്റർ കേക്ക് ടിന്നിന്റെ പകുതി വരെ ഒഴിക്കാം. 10. പ്രീ ഹീറ്റ്‌ ചെയ്ത അവ്നിൽ 180 ഡിഗ്രിയിൽ 45 മിനിറ്റഅ ബേക്ക് ചെയ്ത് എടുക്കുക. തണുത്ത ശേഷം കേക്ക് ടിന്നിൽ നിന്നും പുറത്തെടുക്കാം.
നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചുതിന്ന് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട് എന്നിട്ടും നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്. മനുഷ്യനെ കൊന്നുതിന്നുന്ന കരടിയേക്കാള്‍ ഭീകരരായ ഭരണകൂടങ്ങള്‍. സ്വന്തം പ്രജകളെ തിന്ന് അധികാരത്തിന്റെ വിശപ്പ് മാറ്റുന്ന ഭരണാധികാരികള്‍. അധികാരം ഒരാസക്തിയാണ്. ആ ആസക്തിയില്‍ കൊല്ലപ്പെടുന്നവനും തിന്നുന്നവനുമുണ്ട്. എല്ലാവരുടെയും സുരക്ഷക്ക് മനുഷ്യന്‍ കണ്ടുപിടിച്ച സംവിധാനമാണ് ആധുനിക ജനാധിപത്യ ഭരണകൂടമെന്നത്. എന്നാല്‍ പ്രയോഗത്തില്‍ അത് പലപ്പോഴും ഒരു കെണിയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ ചെന്നുകുരുങ്ങുന്ന കെണി. അഴിക്കാനാവാത്ത കുരുക്കായി അവരുടെ ജീവിതത്തെ മുറുക്കുന്ന കെണി. ഈയൊരു പാഠത്തിന്റെ പാഠപുസ്തകമാണ് മഅ്ദനി. ഒരു മഹാ മഞ്ഞുമലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന മുകള്‍പ്പരപ്പ് മാത്രമാണ് മഅ്ദനി. നമുക്ക് പേരറിയാത്ത, നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പേരുപോലുമില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ജയിലറകളിലുണ്ട്. മഅ്ദനിക്കുവേണ്ടിയുള്ള മുഴുവന്‍ സമരങ്ങളും ഈ നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടിയാണ്. അടിയന്തിരാവസ്ഥയിലെ തടവുകാര്‍ നമുക്ക് കവിതയുടെ ഇതിവൃത്തവും സിനിമക്ക് താരക്കഥയുമാണ്. അവര്‍ കേരളത്തിന്റെ ഒരളവിലും നക്‌സലൈറ്റുകള്‍ അല്ലാത്തവരുടെ ഉള്‍പ്പെടെ ദേശീയ പുരുഷന്മാരാണ്. മണിപ്പൂരിലെ ഇറോം ചാനു ശര്‍മിളയെക്കുറിച്ച് ബംഗാളി സാഹിത്യത്തിലെ അമ്മ മാഹേശ്വതദേവി ഇങ്ങ് കേരളത്തില്‍ വന്ന് സംസാരിക്കുന്നുണ്ട്. ഇവിടെ ഇവിടുത്തെ മണ്ണിന്റെ ഒരു പുത്രന്‍ കര്‍ണ്ണാടകയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് മഹേശ്വതാദേവി ഇതുപറയുന്നത് എന്ന് ഓര്‍ക്കുക മാത്രമാണ്. മലയാളിക്ക് ഏറ്റവും പേടി പോലീസിനെയാണ്. അഥവാ ഭരണകൂടത്തെ. അവന്‍/അവള്‍ എന്നും ആരാധനയോടെ നോക്കിക്കണ്ടിരുന്നത് അധികാരത്തെയാണ്. അധികാരം ഒരാളെ കുറ്റവാളി എന്നുവിളിച്ചാല്‍ അവനുവേണ്ടി ശബ്ദിക്കാന്‍ ധൈര്യപ്പെടാതിരിക്കാന്‍ മാത്രം ഭരണകൂടം ഭീകരമായ സാന്നിധ്യമാണ് നമ്മുടെ സമൂഹത്തില്‍. അതിനെ മുറിച്ചുകടന്നേ ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കാനാവൂ. ഒരു മനുഷ്യനെ പത്ത് കൊല്ലത്തോളം വിചാരണത്തടവുകാരനായി തൊട്ടടുത്ത ഒരു സംസ്ഥാനത്ത് ജയിലില്‍ പാര്‍പ്പിക്കുക, പിന്നെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയക്കുക. ഒന്നോ രണ്ടോ കൊല്ലത്തിനുശേഷം തൊട്ടടുത്ത മറ്റൊരു സംസ്ഥാനത്ത് വീണ്ടും വിചാരണത്തടവുകാരനായി ജയിലിലിടുക. എന്നിട്ട് നമുക്കൊന്നും തോന്നാതിരിക്കുക. ഇത് ചികിത്സ ആവശ്യപ്പെടുന്ന ഒരു സമൂഹ മനോരോഗമല്ലേ? മഅ്ദനി ഒരു മുസ്‌ലിമാണ്. അതുകൊണ്ട്, കുറ്റവാളിയല്ല എന്ന് തെളിയുന്നതുവരെ കുറ്റവാളിയാകാന്‍ സാധ്യതയുള്ള ഒരാളാണ്. മുസ്‌ലിം മൗലികമായി ഭീകരനാണെന്ന സാമ്രാജ്യത്വ സിദ്ധാന്തവും ഫാഷിസ്റ്റ് പ്രചാരണവും നാം സാമ്രാജ്യത്വവിരുദ്ധരും ഫാഷിസത്തിന്റെ എതിരാളികളും ആയിരിക്കെത്തന്നെ നമ്മുടെ കൂടി ബോധമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. തീവ്രവാദം ഒരു വ്യവസായമാണ്. ഭരണകൂടം തന്നെ നോക്കിനടത്തുന്ന ഒരു വ്യവസായം. യഥാര്‍ഥ തീവ്രവാദികള്‍ അതിലെ പാര്‍ട്‌ണേഴ്‌സാണ്. അറിഞ്ഞും അറിയാതെയും ഈ കച്ചവടത്തില്‍ പങ്കാളികളാവുന്ന പാര്‍ട്‌ണേഴ്‌സ്. ഈ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കളെ ആവശ്യമുണ്ട്. കാശ്മീര്‍ താഴ്‌വരയില്‍ പോയി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍, കോഴിക്കോട് നഗരത്തില്‍ ഇരട്ട സ്‌ഫോടനം നടത്താന്‍. അങ്ങനെ മുസ്‌ലിം ജനവിഭാഗത്തെ മുഴുവന്‍ എഴുതപ്പെടാത്ത കുറ്റപത്രത്തിലെ പ്രതികളാക്കി മാറ്റാന്‍. ഇസ്‌ലാമിന്റെ എല്ലാ പ്രതിനിധാനങ്ങളെയും ഭീകരവാദത്തിന്റെ പ്രതീകങ്ങളാക്കിത്തീര്‍ക്കാന്‍. തീവ്രവാദം നമ്മുടെ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു വരുമാന സ്രോതസ്സാണ്. എന്തിന് മഅ്ദനിയെ അന്യായമായി അകത്തിടുന്നു. രോഷാകുലരാവുന്ന ചെറുപ്പക്കാരില്‍ കുറച്ചുപേരെങ്കിലും നമ്മുടെ ജനാധിപത്യത്തില്‍ നിരാശരായി തീവ്രവാദികളായി കിട്ടിയാലോ എന്ന ആശയാണ് ഈ തടവിന്റെ പ്രേരകം. തീവ്രവാദം എന്ന വ്യവസായത്തിന് കുറേക്കൂടി അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള ഒരാസൂത്രിത ശ്രമം. ഭരണകൂട ഭീകരതയെ ഭീകരവാദം കൊണ്ടല്ല ജനാധിപത്യം കൊണ്ട് ചികിത്സിച്ച് മുസ്‌ലിം സമുദായത്തെയും ജനാധിപത്യത്തെയും അബ്ദുന്നാസിര്‍ മഅ്ദനിയെയും നമുക്ക് ഒരേസമയം രക്ഷിക്കേണ്ടതുണ്ട്. ് Posted by T Muhammed Velom at 12:55 AM 4 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Wednesday, July 13, 2011 ഇത്തരമൊരു പ്രസ്ഥാനം തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന ഈ പ്രസ്താവന കേവലാര്‍ഥത്തില്‍ പ്രതിലോമകരമാണെന്നറിയാം. കാരണം പ്രസ്ഥാനം പ്രസ്ഥാനത്തിനുവേണ്ടിയല്ല. അത് മഹത്തായ ചില ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാണ്. പക്ഷേ, നമ്മുടെ സംഘടനാ കാലുഷ്യങ്ങള്‍ക്കിടയിലിരുന്ന് ആലോചിക്കുമ്പോള്‍ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്. ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തിനുള്ള ആത്മാര്‍ഥ ശ്രമമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തെക്കുറിച്ച് ഇങ്ങനെ അന്വേഷണം നടത്താനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കുന്ന ഒരു പ്രസ്ഥാനം എന്നതു തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ സംഭാവന. സംവാദാത്മകത എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒഴിവാക്കാനാവാത്ത സഹജഗുണമാണ്. ജമാഅത്തെ ഇസ്‌ലാമിയോട് വിയോജിപ്പിന്റെ വലിയ വിടവുകള്‍ ഉള്ളവരാണെങ്കിലും യോജിപ്പിന്റെ എന്തെങ്കിലും ബിന്ദുക്കളുണ്ടെങ്കില്‍ പ്രസ്ഥാനവുമായി പ്രാസ്ഥാനികമായി തന്നെ സംസാരിക്കാം. സംഘടനയുടെ ബുദ്ധിയും വിഭവശേഷിയും മാത്രമുപയോഗിച്ചല്ല പ്രസ്ഥാനം ഒരിക്കലും മുന്നോട്ടുപോവാന്‍ ശ്രമിച്ചത്. വിമര്‍ശകരെ വരെ ശ്രവിച്ചും ശ്രദ്ധിച്ചുമാണ് അത് എന്നും അതിന്റെ മൂലധനം സ്വരൂപിച്ചത്. ഇങ്ങനെ നമുക്കൊരു ഇസ്‌ലാമിക പ്രസ്ഥാനമുണ്ട്. അതിന്റെ തന്നെ പേജിലും വേദിയിലും സഭാമര്യാദകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ വിമര്‍ശിക്കാം, നിരൂപണം ചെയ്യാം, കൂട്ടിച്ചേര്‍ക്കാം, ശക്തിപ്പെടുത്താം. കാരണം, അത് പ്രതിനിധീകരിക്കുന്ന ഇസ്‌ലാം സംഘടനയുടെ സ്വകാര്യസ്വത്തല്ല. അതിന്റെ അടിത്തറയില്‍ അത് ലക്ഷ്യം വെക്കുന്ന മനുഷ്യവിമോചനവും എല്ലാവരുടെയും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തില്‍ ആര്‍ക്കുമിടപെടാം. എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരമൊരു പ്രസ്ഥാനം നമുക്കുണ്ട് എന്നത് ഏതൊരു ഇസ്‌ലാം സ്‌നേഹിയെ സംബന്ധിച്ചും ജനാധിപത്യവാദിയെ സംബന്ധിച്ചും സന്തോഷകരമാണ്. ആ സന്തോഷത്തിന്റെ പങ്കുവെയ്പായിരുന്നു കഴിഞ്ഞ ലക്കങ്ങളില്‍ പ്രബോധനത്തില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച. ഒരു പ്രസിദ്ധീകരണം എന്ന നിലക്ക് അത് അനിശ്ചിതമായി തുടരുന്നതിന് പ്രബോധനത്തിന് പരിമിതികള്‍ ഉണ്ടാവാം. ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തരം ചര്‍ച്ച മറ്റു രീതിയില്‍ തുടരാന്‍ തന്നെയാണ് സ്വാഭാവികമായും ആഗ്രഹിക്കുന്നത്. മലയാളത്തിലെ ചില മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ നിരന്തരമായ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ ഇപ്പോള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു മുജാഹിദ് ഗ്രൂപ്പാണ് ഇപ്പോള്‍ അതില്‍ ഓടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ ചര്‍ച്ചക്കെടുത്തപ്പോള്‍ ശബാബിന്റെ ഇക്കാലയളവിലെ ചര്‍ച്ചാ വിഷയവും ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു. അതില്‍ ചിലര്‍ ഇപ്പോഴും ഇസ്‌ലാമിസ്റ്റുകളായി തുടരുന്നവരാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തെ തള്ളിപ്പറയാത്തവരാണ്. നയനിലപാടുകളില്‍ വിയോജിപ്പുള്ളവരാണ്. മറ്റു ചിലര്‍ സാമൂഹിക മണ്ഡലത്തില്‍ ജമാഅത്തുമായും അതിന്റെ വിദ്യാര്‍ഥി യുവജനസംഘടനകളുമായും പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുന്നവരാണ്. ഈ പ്രശ്‌നമുഖത്തൊന്നും മുജാഹിദിന്റെ ഈ യുവസുഹൃത്തുക്കളെ കാണാറുമില്ല. ജമാഅത്തും ഇത്തരം സുഹൃത്തുക്കളും തമ്മിലെ വിശദാംശത്തിലെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍ക്കാലികമായ ചില അഭിപ്രായാന്തരങ്ങളെ ആഘോഷിക്കുന്നതില്‍ ഈ മുജാഹിദ് യുവതെക്കെന്താണ് കാര്യം? കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ആശയപരമായും പ്രായോഗികമായും ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കും ചര്‍ച്ച ചെയ്യാനുള്ളത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് തന്നെയാണ്. കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ ജമാഅത്ത് നോക്കി പ്രസ്ഥാനങ്ങളായി മാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ജമാഅത്തിന്റെ ആദര്‍ശം പോലുമല്ല, അതിന്റെ സൂക്ഷ്മ നയനിലപാടുകളാണ് ഇതര സംഘടനാ പ്രസിദ്ധീകരണങ്ങളുടെ പ്രധാന ഇതിവൃത്തം. ഇതൊരു സംഘടന നേടിയെടുത്ത വളര്‍ച്ചയുടെ അടയാളം കൂടിയാണ്. വിമര്‍ശനത്തിന്റെ സമകാലിക പരിസരം ജമാഅത്തെ ഇസ്‌ലാമി വളരെ ശക്തമായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭമാണിത്. ജമാഅത്തെ ഇസ്‌ലാമി പൊതു സമൂഹവുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ കാലവുമാണിത്. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ വാക്കോ പ്രവൃത്തിയോ ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. എന്നല്ല, ജാതിമതഭേദമന്യേ മനുഷ്യരുടെ നിരവധി പ്രശ്‌നങ്ങളില്‍ നിരന്തരമായി അത് ഇടപെട്ടുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല എന്ന് മാത്രമല്ല, സാധ്യമാവുന്ന സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏത് സംഘടനയായാലും അത് രാഷ്ട്രീയ സംഘടനയാവട്ടെ, മതസംഘടനയാവട്ടെ, അതിനാല്‍ അനാഥരാക്കപ്പെട്ടവരോ വിധവകളാക്കപ്പെട്ടവരോ ആയി ചിലരെങ്കിലും കേരളത്തിലുണ്ടാവും; ഉണ്ട്. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും പോഷക സംഘടനകളെക്കുറിച്ചുമുള്ള സാക്ഷ്യം നേര്‍വിപരീതമാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്റെ ഇര ഉദയന്റെ അമ്മ പറയുന്നു: ''ഞങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം സോളിഡാരിറ്റിയാണ്. ആ അമ്മ നന്ദിയോടെ ഓര്‍ക്കുന്നു. വീടിന്റെ മുഴുവന്‍ ചെലവും പഠനച്ചെലവും പൂര്‍ണമായും വഹിക്കുന്നത് ഈ സംഘടനയാണ്. ഉദയന് നടക്കാന്‍ അവര്‍ നല്‍കിയ താങ്ങില്‍ ഊന്നിനടന്ന് അവന്‍ തന്റെ ആഹ്ലാദം ഞങ്ങളോട് പങ്കുവെച്ചു'' (മധുരാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 26). എന്നിട്ടും മറ്റേതൊരു പ്രസ്ഥാനത്തേക്കാളും അത് വിമര്‍ശിക്കപ്പെടുന്നതിന് ഒറ്റക്കാരണമേ ഉള്ളൂ. അത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നതു മാത്രമാണ്. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടും പ്രയാസപ്പെടുത്തുന്നില്ല. പൊതുമണ്ഡലത്തിലെ ഈ വിമര്‍ശനങ്ങളെ അത് സന്തോഷപൂര്‍വം എതിരേല്‍ക്കുന്നു. ഇപ്പോള്‍ ജമാഅത്ത് വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ രണ്ട് കാരണങ്ങളിലൊന്ന് ആഗോള വ്യാപകമായി സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഇസ്‌ലാമോഫോബിയയാണ്. ഈ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് ഡോ. പി.എ അബൂബക്കര്‍ സൂചിപ്പിച്ചത് പോലെ, ജമാഅത്ത് വിമര്‍ശകരില്‍ അധികപേരും യഥാര്‍ഥത്തില്‍ വിമര്‍ശിക്കുന്നത് ജമാഅത്തിനെയല്ല, ഇസ്‌ലാമിനെയാണ്. ഏറ്റവും ചുരുങ്ങിയത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയെങ്കിലുമാണ്. മുസ്‌ലിം സമൂഹത്തിലെ സഹോദര സംഘടനകള്‍ അറിഞ്ഞും അറിയാതെയും അതിന് കോറസ് പാടുന്നു എന്നു മാത്രം. 1987 മുതല്‍ ജമാഅത്തെ ഇസ്‌ലാമി തുടര്‍ച്ചയായി ഇവിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നുണ്ട്. നേരത്തെ അത് ഉണ്ടാക്കാത്ത വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നതിന്റെ ഒരു കാരണം സംഘടന നേടിയ വളര്‍ച്ചയും വിപുലമായ ജനശ്രദ്ധയുമാണ്. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാരണം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയയാണ്. ഇസ്‌ലാമിനെ അതിന്റെ ഏറ്റവും സാന്ദ്രതയില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് അതിന്റെ ആക്രമണത്തിന് വിധേയനാവാന്‍ ഏറ്റവും യോഗ്യന്‍. എതിര്‍പ്പിന്റെ തന്നെ മറ്റൊരു രൂപമാണ് തമസ്‌ക്കരണം. പ്രത്യേകിച്ച് മാധ്യമ തമസ്‌ക്കരണം. ജമാഅത്തും പോഷക സംഘടനകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പൊതുജനോപകാര പ്രധാനമായ പരിപാടികളെ നമ്മുടെ മാധ്യമങ്ങള്‍ അവഗണിക്കാറാണ് പതിവ്. ഇസ്‌ലാമിക സാമൂഹികതയോടും രാഷ്ട്രീയത്തോടുമുള്ള ഭയവും ശത്രുതയും മാത്രമാണതിന് കാരണം. ഈ ശത്രുതയും ഭയവുമാകട്ടെ സാമ്രാജത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ്. സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മാധ്യമ പിന്തുണ ലഭിക്കുന്നില്ലെന്ന് ചില അഭ്യുദയകാംക്ഷികള്‍ പരിഭവം പ്രകടിപ്പിക്കാറുണ്ട്. ഇസ്‌ലാമിക സാമൂഹിക മുന്നേറ്റങ്ങളെ ഭയപ്പെടുന്ന സാമൂഹിക സാഹചര്യമാണ് ഈ തമസ്‌ക്കരണത്തിന്റെ യഥാര്‍ഥ കാരണം. ഇസ്‌ലാമിനു കൂടി സ്വതന്ത്രമായി പങ്കുചേരാവുന്ന പൊതുമണ്ഡലം രൂപപ്പെടുന്ന സമയത്ത് മാത്രമേ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ മാധ്യമ പിന്തുണ ലഭിക്കുകയുള്ളൂ. പ്രസ്ഥാനം ഈ അവഗണനക്കെല്ലാമിടയിലും നടത്തുന്ന മുന്നേറ്റങ്ങളും ബദല്‍ മാധ്യമങ്ങളിലൂടെ (പോസ്റ്റര്‍, തെരുവ്‌യോഗം, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ജനസമ്പര്‍ക്ക പരിപാടികള്‍) അത് നേടിയെടുക്കുന്ന തുറസ്സും ജനപിന്തുണയും തുളകള്‍ വീഴ്ത്തുന്നത് ഇസ്‌ലാമോഫോബിയയുടെ ഘനാന്ധകാരത്തിനാണ്. പൊതുമണ്ഡലത്തില്‍ പ്രസ്ഥാനം വെക്കുന്ന ഓരോ ചുവടും അത് നേടുന്ന ചെറിയ വിജയവും ഇസ്‌ലാമോഫോബിയക്കേല്‍പ്പിക്കുന്ന പ്രഹരങ്ങളാണ്. ഇത്തരം നിരവധി മുന്നേറ്റങ്ങളിലൂടെയാണ് ഇസ്‌ലാം പേടിയുടെ ധൂമപടലം വകഞ്ഞുമാറ്റപ്പെടുക. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആക്ഷേപത്തിനും അവഗണനക്കും അതിനുമപ്പുറത്തെ മാനങ്ങളുണ്ടെന്നര്‍ഥം. ജമാഅത്തെ ഇസ്‌ലാമി ഒരേസമയം ഇസ്‌ലാമോഫോബിയയുടെ ഇരയും അതിനെ പതുക്കെ പതുക്കെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പടയാളിയുമാണ്. പ്രസ്ഥാനം ഇപ്പോള്‍ തീവ്രമായി എതിര്‍ക്കപ്പെടുന്നതിന്റെ മറ്റൊരു കാരണം അത് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അഥവാ അതിന്റെ മുന്‍കൈയില്‍ ചില പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു എന്നതാണ്. കിനാലൂര്‍ പ്രശ്‌നത്തിന്റെയും 'കോട്ടക്കല്‍ ഇടയലേഖന'ത്തിന്റെയും കാരണം പ്രായോഗിക രാഷ്ട്രീയ നീക്കങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിനോ ലക്ഷ്യത്തിനോ അടിസ്ഥാന സാഹിത്യങ്ങള്‍ക്കോ പുതുതായി എന്തോ സംഭവിച്ചതല്ല ഈ എതിര്‍പ്പിന്റെ കാരണം. മതവേഷമണിഞ്ഞാടുന്ന വിമര്‍ശന ശകാരകോലങ്ങളുടെ പിന്നിലുള്ളതും കക്ഷി രാഷ്ട്രീയം തന്നെയാണ്. ഇസ്‌ലാമിന്റെ മൂല്യങ്ങളും വിമോചനപരതയും രാഷ്ട്രീയ മണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുവഴി ദൈവിക മൂല്യങ്ങളും നിയമങ്ങളും രാജ്യത്ത് സംസ്ഥാപിക്കുക എന്നതും. അതുകൊണ്ട് തന്നെ ഒരിക്കലും സമുദായത്തിലെ മറ്റു മതസംഘടനകളെ പോലെ സാമുദായിക കക്ഷി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉപഗ്രഹ സംഘടനയായല്ല അത് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവരുന്നതും സ്ഥിരം ജമാഅത്ത് വിമര്‍ശകരുടെ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നതും മുസ്‌ലിം ലീഗാണ്. പക്ഷേ, ലീഗില്‍ നിന്ന് വിഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ ജമാഅത്ത് സ്വീകരിക്കുന്നു എന്നത് പുതിയ സംഭവവികാസമല്ല. വിഭജനം മുതല്‍ അടിയന്തരാവസ്ഥവരെയും തര്‍ക്കഭൂമിയില്‍ നടന്ന ശിലാന്യാസം മുതല്‍ ഐസ്‌ക്രീം പാര്‍ലര്‍വരെയും ഇതിന്റെ പൂര്‍വ ദൃഷ്ടാന്തങ്ങളാണ്. അത്തരമൊരു രാഷ്ട്രീയം കുറേക്കൂടി പ്രായോഗിക രൂപത്തിലേക്ക് വികസിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് ലീഗിനും ജമാഅത്തിനുമിടയില്‍ നടക്കുന്നത്. അതില്‍ ലീഗ് ഇസ്‌ലാമോഫോബിയയുടെ സാധ്യതകളെ പരമാവധി ജമാഅത്തിനെതിരെ പ്രയോജപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം അവയുടെ ചരിത്രത്തിലെ രണ്ടാംദശ എന്ന അര്‍ഥത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് സ്വാഭാവികമായും അങ്ങേയറ്റം ബഹുസ്വരവും മാനവികവുമാണ്. ശരിയായ ഇസ്‌ലാമിക രാഷ്ട്രീയത്തിന് അങ്ങനെയാവാനേ കഴിയൂ. മാഫിയാരാഷ്ട്രീയം മതമൂല്യങ്ങളുടെ ഈ രാഷ്ട്രീയവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ പ്രത്യേകിച്ചൊരത്ഭുതത്തിനും വകയില്ല. ഇത്തരമൊരു സംഘര്‍ഷം ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനത്തിന് നീട്ടിവെക്കാന്‍ കഴിയുമായിരുന്നില്ല. അതിലൂടെ കടന്നുപോവുകയും അതിജീവിക്കുകയും ചെയ്യുക എന്നതു തന്നെയാണ് അതിന്റെ ചരിത്ര ദൗത്യം. മതമൂല്യങ്ങളുടെ രാഷ്ട്രീയവല്‍ക്കരണമെന്നത് രാജ്യത്തോടും ജനങ്ങളോടും അതിനു നിര്‍വഹിക്കാനുള്ള അടിയന്തര കര്‍ത്തവ്യമാണ്. ശക്തിപ്പെടുന്ന ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു സ്ഥൂല രാഷ്ട്രീയം മാത്രമല്ല ശക്തമായ ചില സൂക്ഷ്മ രാഷ്ട്രീയങ്ങളുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം വെല്ലുവിളിയായിത്തീരുന്നത് സാമ്രാജ്യത്വത്തിനു മാത്രമല്ല, ഇവിടത്തെ സവര്‍ണ ഏക സംസ്‌ക്കാരവാദത്തിനു കൂടിയാണ്. അതേപോലെ ഭരണകൂട ഭീകരതയെ ധീരമായി ചെറുക്കാന്‍ ശ്രമിക്കുന്ന, അത്തരം ശ്രമങ്ങളെ ധീരമായി ചെറുക്കുന്നതിന് നിര്‍ലോഭമായി പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഭരണകൂട ഭീകരതയുടെ ഏജന്‍സികളുടെ എക്കാലത്തെയും പ്രധാന ശത്രുവാണ് ഈ പ്രസ്ഥാനം. ഇപ്പോള്‍ ഭരണകൂട ഭീകരതയും അതിനെതിരായ ചെറുത്തുനില്‍പ്പുകളും ശക്തിപ്പെട്ട സാഹചര്യത്തില്‍ ആ എതിര്‍പ്പിന്റെ വീര്യവും വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സ്ഥിരം ജമാഅത്ത് വിമര്‍ശകരെ പരിശോധിച്ചാല്‍ അവര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരായാലും, ദേശീയം എന്ന ചെലവില്‍ സവര്‍ണ, മൃദുഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്നവരാണെന്നു കാണാന്‍ കഴിയും. അവര്‍ ദുര്‍ബല ജനവിഭാഗത്തെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ പൊതുസമൂഹ പ്രതിനിധികളാണ്. മലയാളത്തിലെ പ്രമുഖനായ ഒരു ജമാഅത്ത് വിമര്‍ശകന്റെ, ഈയിടെ പുറത്ത് വന്ന ജമാഅത്ത് വിമര്‍ശന പുസ്തകം പ്രമോട്ട് ചെയ്യുന്ന ഏജന്‍സികളിലൊന്ന് സര്‍ക്കാര്‍ ഇന്റലിജന്‍സ്. ഭരണകൂട ഭീകരതയുടെ ശാസ്ത്രീയ വിതരണക്കാരാണിവര്‍. വ്യാജ ഇടതുപക്ഷ വേഷമിട്ട്, ജനതക്കെതിരെ യുദ്ധം ചെയ്യുന്ന ഭരണകൂടത്തിന്റെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വിമര്‍ശകര്‍. ഈ രണ്ട് സാമൂഹിക വിരുദ്ധശക്തികളുടെയും വേട്ടയാടലുകള്‍ അനുഭവിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിക്ക് ഹൃദയം നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. മാവോ സേതുങ് പറഞ്ഞ പോലെ, ശത്രുവിനാല്‍ എതിര്‍ക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. ഈ പ്രതിലോമശക്തികളാല്‍ രൂക്ഷമായി എതിര്‍ക്കപ്പെടാന്‍ മാത്രം ജമാഅത്ത് സാമൂഹിക പ്രസക്തമാണ് എന്നതില്‍ സംഘടനക്ക് സന്തോഷമുണ്ട്. ജമാഅത്ത് വിരോധത്തിന്റെ സാമൂഹിക പശ്ചാത്തലവും മനശ്ശാസ്ത്രവും ഇനിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. അവയില്‍ മിക്കതും ഒരിക്കലും കേവല സംഘടനാ വിമര്‍ശനങ്ങള്‍ അല്ല. ഈ ചര്‍ച്ചയില്‍ ആരോഗ്യകരമായ പല നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പല വീക്ഷണങ്ങളുള്ളവര്‍ പങ്കുചേരുന്ന ഒരു ചര്‍ച്ച എന്ന നിലയില്‍ അവക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാവുക എന്ന സ്വാഭാവികതയും ഇവിടെ ഉണ്ട്. പാരമ്പര്യം എന്ന പേരില്‍ അരങ്ങുവാണ ജീര്‍ണതകള്‍ക്കെതിരായ തീക്ഷ്ണ പോരാട്ടത്തിനിടയില്‍ പാരമ്പര്യവുമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഉണ്ടാവേണ്ടിയിരുന്ന ജൈവികമായ ബന്ധത്തിന് കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ദേശീയ തലത്തില്‍ തന്നെ സംഘടന ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ആത്മീയതയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനത്തിനിടയില്‍ സവിശേഷമായ ഒരാത്മീയ സംസ്‌ക്കാരം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇബ്‌റാഹീം ബേവിഞ്ച സൂചിപ്പിച്ചപോലെമതസംഘടനകള്‍ വരെ അധികാരപ്പോരില്‍നെടുകെപിളരുമ്പോള്‍, പിളര്‍പ്പിന്റെ ദുര്‍ഗന്ധം കാരണം സമൂഹം ഇസ്‌ലാമിക സംഘടനകളെയും നേതാക്കന്മാരെയും വെറുക്കുന്ന കാലത്ത് ഒരാഭ്യന്തര സംഘര്‍ഷവുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നത് സംഘടനയുടെ ഈ ആത്മീയ ബലം കൊണ്ടാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ സംസ്‌കാരം പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീയെ ശരീരം മാത്രമായി നോക്കികാണുന്ന പുരോഹിത വീക്ഷണത്തിനും മുതലാളിത്തക്കാഴ്ചക്കുമെതിരായ സമരവും തിരുത്തുമാണ് ജമാഅത്ത് വിജയകരമായി വളര്‍ത്തിയെടുത്ത ഈ സ്ത്രീ പുരുഷ ബന്ധ സംസ്‌കാരം. ആണും പെണ്ണും ഒരുമിച്ചു ചേര്‍ന്നാല്‍ നടക്കുക ആഭാസകരമായ കാര്യങ്ങളാണെന്ന സംസ്‌കാര ശൂന്യതയുടെ മനോഘടനയെ പ്രായോഗിക മാതൃകയിലൂടെ തകര്‍ക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക സംഭാവനയാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം സാംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ സൂചകമാണ്. ഇസ്‌ലാമിന്റെ ഇത്തരമൊരു പ്രായോഗികാവിഷ്‌ക്കാരം ജമാഅത്ത് നിരന്തരം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം വിമര്‍ശകരുടെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പ്രായോഗികമായ മറുപടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. പ്രബോധനം പല ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രസ്ഥാനത്തെക്കുറിച്ചു തന്നെയുള്ള ഒരു പരമ്പരയായി എന്നുമാത്രം. ഈ ചര്‍ച്ചയെയും പ്രയോജനപ്പെടുത്തി പ്രസ്ഥാനം അതിന്റെ പ്രയാണം തുടരും. മനുഷ്യന്റെ എല്ലാ ആവിഷ്‌ക്കാരത്തിനും ഒരു അപൂര്‍ണതയുണ്ട്. അതിനെ പൂര്‍ണമാക്കാനുള്ള തീരാത്ത ദാഹമാണ് അവന്റെ ഊര്‍ജസ്രോതസ്സ്. ദൈവിക മാര്‍ഗദര്‍ശനത്തെ നമ്മുടെ സാമൂഹിക സന്ദര്‍ഭത്തിനകത്ത് ആവിഷ്‌ക്കരിക്കുകയാണ്, പ്രതിനിധാനം ചെയ്യുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം ചെയ്യുന്നത്. മനുഷ്യന്റെ പരിശ്രമം എന്ന നിലക്കുള്ള അതിന്റെ അപൂര്‍ണതയെ, പോരായ്മയെ ദൈവിക വെളിച്ചത്തിലേക്ക് നിരന്തരം നവീകരിക്കേണ്ടതുണ്ട്, വളര്‍ത്തേണ്ടതുണ്ട്. അപൂര്‍ണതയില്‍ നിന്ന് പൂര്‍ണതയിലേക്കുള്ള, ഒരിക്കലും പൂര്‍ത്തിയാവാത്ത നിരന്തര പ്രയാണമാണ് മനുഷ്യന്റെ നൈതികവും ദൈവികവുമായ ഏത് സര്‍ഗാവിഷ്‌ക്കാരവും. അപൂര്‍ണതയുടെ പൂര്‍ണതയിലേക്കുള്ള ഈ സഞ്ചാരവഴിയില്‍ എല്ലാ നിരൂപകരും വിമര്‍ശകരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഹായികളാണ്.
കേരളത്തിലെ ആദ്യകാല മുസ്ലിം ആരാധാനയങ്ങളിലൊന്ന്. മാലിക്-ബിന്‍-ഹബീബിന്‍റെ കാലത്ത് സ്ഥാപിതമായി എന്ന് കരുതുന്നു. തെക്കുകൂര്‍ ഭരണകാലത്ത് പണിതുയര്‍ത്തിയതാണ് ഇന്ന് കാണുന്ന വാസ്തുവിദ്യാ മികവോട് കൂടിയ ഒറ്റക്കല്ലില്‍ തീര്‍ത്ത ജലസംഭരണി. അറബി ലിഖിതങ്ങളില്‍ ഉള്‍ക്കൊള്ളുന്ന കൊത്തു പണികളും അലങ്കാരപണികളും ശ്രദ്ധേയം. പുരാതനമായ മുസ്ലിം ആരാധാനലയങ്ങളുടെ കേരളീയമായ വാസ്തു വിദ്യാ മാതൃകയാണ് ഈ പള്ളി. സെന്‍റ് മേരീസ് കത്തീഡ്രല്‍ മണര്‍കാട് കോട്ടയം ടൗണില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍. വര്‍ഷത്തിലൊരിക്കല്‍ എട്ടു ദിവത്തെ നീണ്ടു നില്ക്കുന്ന എട്ടു നോമ്പു തിരുനാള്‍ പ്രശസ്തമാണ്. തിരുനക്കര മഹാദേവക്ഷേത്രം മധ്യകേരളത്തിലെ 108 ആദരണീയമായ ശിവക്ഷേത്രങ്ങളിലൊന്നും കോട്ടയം നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നതാണ് തിരുനക്കര മഹാദേവ ക്ഷേത്രം. ഏകദേശം 500 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം തെക്കുംകൂര്‍ രാജവാണ് പണികഴിപ്പിച്ചത്. വിവിധ ഹിന്ദു ദേവതകളുടെ അനേകം ശില്പങ്ങളും ചുവര്‍ചിത്രങ്ങളും ഇത് സംരക്ഷിക്കുന്നു. പരശുരാമന്‍ മുനി തന്നെ ഇവിടെ ശിവന്‍റെ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഒരു പൊതു വിശ്വാസം. തെക്കുകൂര്‍ രാജകുടുംബം വിഗ്രഹത്തെ തങ്ങളുടെ പരദേവത ആയി ‘തിരുനനക്കര തേവര്‍’ രൂപത്തില്‍ കണക്കാക്കി. എരുമേലി ജുമാ മസ്ജിദ്( വാവരു പള്ളി) ഇന്ത്യയിലെ തന്നെ മതസൗഹാര്‍ദ്ദ്തിന്‍റെ നേര്‍ക്കാഴ്ചയാണ് എരുമേലിയിലെ വാവരു പള്ളി. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ അയ്യപ്പന്‍റെ അംഗരക്ഷനായി കരുതുന്ന വാവരു പള്ളിയിലെത്തി ദര്‍ശനം നടത്തിയതിനു ശേഷമേ മലചവിട്ടാറുള്ളൂ. ഏറ്റുമാനൂര്‍ ശിവക്ഷേത്രം കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍ എം.സി റോഡിന്‍റെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. രൗദ്രഭാവത്തിലുള്ള പരമശിവനാണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോര മൂര്‍ത്തിയായും ഉച്ചയ്ക്ക് ശരഭമൂര്‍ത്തിയായും വൈകിട്ട് അര്‍ദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ആരാധന. ഈ ക്ഷേത്രത്തിന്‍റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും , പ്രാദേശിക കഥകളും പുരാണ വസ്തുതകളുണ്ടെങ്കിലും വ്യക്തമായ ചരിത്ര രേഖകളുടെ കുറവു കാണുന്നുണ്ട്. പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണെന്ന് കരുതി പോരുന്നു. നാലേക്കറില്‍ കൂടുതല്‍ വരുന്ന സ്ഥലത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടാണ് ഏറ്റുമാനൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭമാസത്തില്‍ തിരുവാതിര ആറാട്ടായുള്ള പത്തു ദിവത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം. ഇവിടുത്തെ ഏഴരപ്പൊന്നാന ദര്‍ശനം പ്രശസ്തമാണ്. സെൻറ്. അൽഫോൻസാ ദേവാലയം, ഭരണങ്ങാനം 1945-ൽ ഭരണങ്ങാനം സെന്‍റ് മേരീസ് പള്ളിയുടെ സെമിത്തേരി ചാപ്പലായി പള്ളി പ്രവര്‍ത്തനം ആരംഭിച്ചു. 2008 ല്‍ ഒക്ടോബര്‍ 12 ന് അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ശേഷം സെന്‍റ് അല്‍ഫോന്‍സാ പള്ളി എന്ന പേര് ലഭിച്ചു. എല്ലാ വര്‍ഷവും ജൂലൈ 28 നാണ് സെന്‍റ് അല്‍ഫോന്‍സാമ്മയുടെ മരണം വാര്‍ഷികം ആഘോഷിക്കുന്നത്. ഈ വിരുന്നിന് ആയിരക്കണക്കിന് ഭക്തര്‍ വന്ന് പങ്കെടുക്കുന്നു. സെന്‍റ് ജോസഫ് ചര്‍ച്ച് മാന്നാനം കോട്ടയത്ത് മാന്നാനത്ത് സ്ഥിതി ചെയ്യുന്ന സീറോ-മലബാര്‍ കത്തോലിക്കാ പള്ളിയാണ് മാന്നാനത്തെ സെന്‍റ് ജോസഫ് ചര്‍ച്ച്. സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറയാണ് പള്ളി പണിത്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ അനുയായികള്‍ക്കുള്ള ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് പള്ളി. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം കോട്ടയം ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ മാറി പനച്ചിക്കാട് എന്ന ഗ്രാമപ്രദേശ ത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ദക്ഷിണ മുകാംബിക എന്നറിയപ്പെടുന്ന പ്രധാന സരസ്വതി ക്ഷേത്രം. വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച ക്ഷേത്രം.
സമൂഹ മാധ്യമങ്ങളില്‍ ദിവസേന പലവധത്തിലുള്ള വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. ചിലര്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ സ്വന്തം ജീവന്‍തന്നെ പണയംവച്ച് ചില്ലറ അഭ്യാസങ്ങള്‍ കാട്ടാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. മീംസ് റോസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്നിരിക്കുന്ന വീഡിയോയില്‍ ഒരാള്‍ ബൈക്കില്‍ കാണിക്കുന്ന സാഹസികതയാണുള്ളത്. ദൃശ്യങ്ങളില്‍ നിരത്തിലൂടെ പോകുന്ന ഒരു ഹീറോ ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്ക് കാണാം. ബൈക്കിന് പിറകിലായി ഒരുവശത്തേക്ക് കാലുംവച്ചിരിക്കുകയാണ് ഒരാള്‍. ബൈക്ക് മറ്റാരും ഓടിക്കുന്നുമില്ല. ആക്സിലേറ്ററില്‍ നിന്നും ഒരു ചരടുകൊണ്ടോ മറ്റൊ കെട്ടിയാണ് ഇയാള്‍ വാഹനത്തെ നിയന്ത്രിക്കുന്നത്. പിന്നിലെ സീറ്റില്‍ തൊപ്പി ധരിച്ച് ശാന്തനായി ഇരിക്കുന്ന ഇയാളുടെ വീഡിയോ മറ്റൊരാള്‍ ചിത്രീകരിക്കുകയാണ്. വളരെ അപകടകരമായ ഈ വീഡിയോ രണ്ട് ദശലക്ഷം ആളുകളാണ് കണ്ടുകഴിഞ്ഞത്. നിരവധിയാളുകള്‍ ഈ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ഇത്തരം ചെയ്തികള്‍ യുവജനങ്ങള്‍ക്കുള്ള തെറ്റായ സന്ദേശം കൂടിയാണെന്നാണ് കമന്‍റുകളില്‍ ഒരെണ്ണം. View this post on Instagram A post shared by ×͜× ᴍᴏʜᴅ.ᴢᴀɪᴅ★࿐ (@memes___roast_______) Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. കൊ​ച്ചു​കു​ട്ടി​യു​മാ​യി "ഏ​റ്റു​മു​ട്ടു​ന്ന’ മു​ഹ​മ്മ​ദ് അ​ലി; വ​ലി​യ മ​നു​ഷ്യ​നെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ​ല്ലൊ മു​ഹ​മ്മ​ദ​ലി എ​ന്ന ബോ​ക്സിം​ഗ് താ​രം. ഒ​രു കാ​ല​ത്ത് എ​തി​രാ​ളി​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍; വീ​ഡി​യോ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മ "സൂപ്പര്‍ ഡോക്ടര്‍’; നോവറിയിക്കാതെ കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കുന്ന ഡോക്ടറെ കാണാം ചെറിയ കുഞ്ഞുങ്ങളാണല്ലൊ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരര്‍. അവരൊന്ന് വീഴുന്നതുപോലും നമ്മില്‍ ദുഃഖം ഉളവാക്കാറില്ലെ. പ്രത്യേകിച്ച് അമ്മമാരില്‍. < a> ക്ഷേ​ത്ര​ത്തി​ലെ ആനയുടെ പ്ര​തി​മ​യി​ല്‍ കു​ടു​ങ്ങി​ യു​വാ​വ്; വീ​ഡി​യോ കാ​ണാം ഭാ​ര​ത​ത്തി​ല്‍ പ​ല മ​ത​ങ്ങ​ളും പ​ല​ത​രം വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട​ല്ലൊ. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രാ​ധ​ന ക്ര​മ​ങ്ങ​ളും ആ​ചാ​ര​ വ​ര​നൊ​പ്പം വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന വ​ള​ര്‍​ത്തു​നാ​യ; വൈ​റ​ല്‍ വീ​ഡി​യോ വി​വാ​ഹം വേ​റി​ട്ട​താ​ക്കാ​ന്‍ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​പ്പോ​ള്‍. സേ​വ് ദ ​ഡേ​റ്റ് മു​ത​ല്‍ വി​വാ​ഹ​ന​ന്ത​ര ച​ട കോ​ഴി​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന കു​ട്ടി; ഈ ​വീ​ഡി​യോ നി​ങ്ങ​ളെ ബാ​ല്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് തീ​ര്‍​ച്ച ബാ​ല്യം, അ​തി​ന്‍റെ മ​നോ​ഹാ​രി​താ എ​ത്ര പ​റ​ഞ്ഞാ​ലും ആ​ര്‍​ക്കും മ​തി​യാ​വു​കി​ല്ല​ല്ലൊ. നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ ​ഘ​ട്ടം ഓ​ര്‍​ക്കു​മ്പോ​ഴൊ​ക്കെ ഉ​ള്ളൊ ബിജെപി അണികള്‍ക്ക് നേരെ രാഹുല്‍ഗാന്ധിയുടെ "ഫ്ലെെയിംഗ് കിസ്' ; വീഡിയോ വൈറല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണല്ലൊ. ഈ യാത്രയില്‍ നിരവധി സംസ്ഥാനങ്ങളിലെ ആളുകളുമായി അദ്ദേഹം സംവദിക്കുകയ "മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1995 ലോഞ്ച് പാര്‍ട്ടി’; സൈബര്‍ ലോകത്ത് തരംഗം തീര്‍ത്ത് ബില്‍ ഗേറ്റ്സിന്‍റെ നൃത്തം സമൂഹ മാധ്യമങ്ങളില്‍ പല വീഡിയോകളും വെെറലാകാറുണ്ടല്ലൊ. എന്നാല്‍ ലോസ്റ്റ് ഇന്‍ ഹിസ്റ്ററി എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില് "പ്രാ​യ​മാ​കാ​ന്‍ മ​ന​സി​ല്ല'; സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം കാ​ട്ടു​ന്ന വ​യോ​ധി​ക​നെ കാ​ണാം "വ​യ​സാ​യി​ല്ലെ...' ഇ​താ​ണ് പ​ല​രും പ​ല കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​യാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യാ​റ്. എ​ന്നാ​ല്‍ അ​പൂ​ര്‍​വം ചി​ല​ര്‍ ഈ ​ന്യാ​യ​ത് "ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്'; മെ​ര്‍​ലി​ന്‍ മ​ണ്‍​ട്രോ​യെ ഓ​ര്‍​മി​പ്പി​ച്ച് ഈ ​മൂ​ങ്ങ 1950-60 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഒ​രാ​ളാ​യി​രു​ന്ന​ല്ലൊ അ​മേ​രി​ക്ക​ന്‍ അ​ഭി​നേ​ത്രി മെ​ര്‍​ലി​ന്‍ മ​ണ്‍​ "ച​ങ്ക്'; പൂ​ച്ച​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കു​ര​ങ്ങ​ന്‍ ച​ങ്ങാ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ മൃ​ഗ​ങ്ങ​ളു​ടെ പ​ല ചെ​യ്തി​ക​ളും മി​ക്ക​വ​ര്‍​ക്കും കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ കു​സൃ​തി​ക​ള്‍ കാ​ട "ഞങ്ങടെ പിള്ളേരെ തൊടുന്നോടാ'; വാത്തക്കുഞ്ഞുങ്ങളെ തൊടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് കാണാം അവനവന്‍റെ കുഞ്ഞുങ്ങള്‍ എന്നുപറഞ്ഞാല്‍ ഏതു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. ആ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ അതിന്‍റെ മാതാപിതാക്കളുട "വ​ന്ന​ല്ലൊ...​ന​ന്ദി'; ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ത്തി​യ ട്രെ​യി​നി​നെ കൈ​യ​ടി​യോ​ടെ വ​ര​വേ​ല്‍ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ നാം ​കാ​ത്തി​രി​ക്കു​ന്ന ആ​ള്‍ വ​രാ​ന്‍ ഏ​റെ വെെകു​ന്ന​തി​ന് ന്യൂ​ജെ​ന്‍ ഭാ​ഷ​യി​ല്‍ "പോ​സ്റ്റ് ആ​വു​ക' എ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഈ ​വൈ​ക​ല്‍ സു​ഹൃ​ത്ത യ​ഥാ​ര്‍​ഥ നെ​യ്മ​ര്‍ പ​രി​ക്കേ​റ്റ് ഹോ​ട്ട​ലി​ല്‍; ആ​രാ​ധ​ക​രെ ന​ന്നാ​യി പ​റ്റി​ച്ച് അ​പ​ര​ന്‍ "നെ​യ്മ​ര്‍’ ഒ​രു മ​നു​ഷ്യ​നെ പോ​ലെ ഏ​ഴു​പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഇ​തി​ലെ​ത്ര വാ​സ്ത​വ​മു​ണ്ടെ​ന്ന് ആ​ര്‍​ക്കും പി​ടി​യി​ല്ല. എ​ന്നാ​ല്‍ ന​മു​ക്ക​റി​യാ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം ഈ ​മ​ഞ്ഞ​ക്കി​ളി; വീ​ഡി​യോ കാ​ണു​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ല​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വീ​ഡി​യോ​ക​ള്‍ ആ​ണ​ല്ലൊ. പ്ര​ത്യേ​കി​ച്ച് ആ​ന​യും നാ​യ​ "മഞ്ഞിഷ്ടമാണെനിക്ക്'; മഞ്ഞുതുള്ളിയെ പിടിക്കാന്‍ ശ്രമിക്കുന്ന കരടിക്കുട്ടിയെ കാണാം സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ എത്താറുണ്ടല്ലൊ. അവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ബ്യൂട്ടന്‍ഗെബീഡന യഥേഷ്ടം നൃത്തം ചെയ്യുന്ന സ്പൈഡര്‍മാനും സുഹൃത്തുക്കളും; വൈറല്‍ വീഡിയോ കാണാം ഇടം ഏതായാലും മനസിനിഷ്ടമുള്ള രീതിയില്‍ ഒന്നു നൃത്തംചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ലല്ലൊ. അത്തരത്തില്‍ ആരെങ്കിലും ചുവടുവച്ചാല്‍ സ "ആവേശം'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഹാരം കണ്ടപ്പോഴുള്ള ഒരു നായയുടെ ചാട്ടം നായ്ക്കള്‍ നമുക്കേറ്റം പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണല്ലൊ. ഉടമയുമായി അത്ര ഇണങ്ങുന്ന പല നായകളും മിക്കപ്പോഴും അവരുടെ ചെയ്തികള്‍ നിമിത്താം കാഴ് ബൈക്കില്‍ പാഞ്ഞ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന പോലീസുകാരന്‍; അഭിനന്ദനവുമായി സൈബര്‍ ലോകം പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. എ "പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില കൊ​ച്ചു​കു​ട്ടി​യു​മാ​യി "ഏ​റ്റു​മു​ട്ടു​ന്ന’ മു​ഹ​മ്മ​ദ് അ​ലി; വ​ലി​യ മ​നു​ഷ്യ​നെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ​ല്ലൊ മു​ഹ​മ്മ​ദ​ലി എ​ന്ന ബോ​ക്സിം​ഗ് താ​രം. ഒ​രു കാ​ല​ത്ത് എ​തി​രാ​ളി​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍; വീ​ഡി​യോ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മ "സൂപ്പര്‍ ഡോക്ടര്‍’; നോവറിയിക്കാതെ കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കുന്ന ഡോക്ടറെ കാണാം ചെറിയ കുഞ്ഞുങ്ങളാണല്ലൊ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരര്‍. അവരൊന്ന് വീഴുന്നതുപോലും നമ്മില്‍ ദുഃഖം ഉളവാക്കാറില്ലെ. പ്രത്യേകിച്ച് അമ്മമാരില്‍. < a> ക്ഷേ​ത്ര​ത്തി​ലെ ആനയുടെ പ്ര​തി​മ​യി​ല്‍ കു​ടു​ങ്ങി​ യു​വാ​വ്; വീ​ഡി​യോ കാ​ണാം ഭാ​ര​ത​ത്തി​ല്‍ പ​ല മ​ത​ങ്ങ​ളും പ​ല​ത​രം വി​ശ്വാ​സ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട​ല്ലൊ. അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രാ​ധ​ന ക്ര​മ​ങ്ങ​ളും ആ​ചാ​ര​ വ​ര​നൊ​പ്പം വി​വാ​ഹ​വേ​ദി​യി​ലേ​ക്കെ​ത്തു​ന്ന വ​ള​ര്‍​ത്തു​നാ​യ; വൈ​റ​ല്‍ വീ​ഡി​യോ വി​വാ​ഹം വേ​റി​ട്ട​താ​ക്കാ​ന്‍ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​പ്പോ​ള്‍. സേ​വ് ദ ​ഡേ​റ്റ് മു​ത​ല്‍ വി​വാ​ഹ​ന​ന്ത​ര ച​ട കോ​ഴി​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന കു​ട്ടി; ഈ ​വീ​ഡി​യോ നി​ങ്ങ​ളെ ബാ​ല്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് തീ​ര്‍​ച്ച ബാ​ല്യം, അ​തി​ന്‍റെ മ​നോ​ഹാ​രി​താ എ​ത്ര പ​റ​ഞ്ഞാ​ലും ആ​ര്‍​ക്കും മ​തി​യാ​വു​കി​ല്ല​ല്ലൊ. നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ ​ഘ​ട്ടം ഓ​ര്‍​ക്കു​മ്പോ​ഴൊ​ക്കെ ഉ​ള്ളൊ ബിജെപി അണികള്‍ക്ക് നേരെ രാഹുല്‍ഗാന്ധിയുടെ "ഫ്ലെെയിംഗ് കിസ്' ; വീഡിയോ വൈറല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണല്ലൊ. ഈ യാത്രയില്‍ നിരവധി സംസ്ഥാനങ്ങളിലെ ആളുകളുമായി അദ്ദേഹം സംവദിക്കുകയ "മൈക്രോസോഫ്റ്റ് വിന്‍ഡോസ് 1995 ലോഞ്ച് പാര്‍ട്ടി’; സൈബര്‍ ലോകത്ത് തരംഗം തീര്‍ത്ത് ബില്‍ ഗേറ്റ്സിന്‍റെ നൃത്തം സമൂഹ മാധ്യമങ്ങളില്‍ പല വീഡിയോകളും വെെറലാകാറുണ്ടല്ലൊ. എന്നാല്‍ ലോസ്റ്റ് ഇന്‍ ഹിസ്റ്ററി എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയയില് "പ്രാ​യ​മാ​കാ​ന്‍ മ​ന​സി​ല്ല'; സൈ​ക്കി​ളി​ല്‍ അ​ഭ്യാ​സം കാ​ട്ടു​ന്ന വ​യോ​ധി​ക​നെ കാ​ണാം "വ​യ​സാ​യി​ല്ലെ...' ഇ​താ​ണ് പ​ല​രും പ​ല കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​യാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യാ​റ്. എ​ന്നാ​ല്‍ അ​പൂ​ര്‍​വം ചി​ല​ര്‍ ഈ ​ന്യാ​യ​ത് "ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്'; മെ​ര്‍​ലി​ന്‍ മ​ണ്‍​ട്രോ​യെ ഓ​ര്‍​മി​പ്പി​ച്ച് ഈ ​മൂ​ങ്ങ 1950-60 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഒ​രാ​ളാ​യി​രു​ന്ന​ല്ലൊ അ​മേ​രി​ക്ക​ന്‍ അ​ഭി​നേ​ത്രി മെ​ര്‍​ലി​ന്‍ മ​ണ്‍​ "ച​ങ്ക്'; പൂ​ച്ച​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കു​ര​ങ്ങ​ന്‍ ച​ങ്ങാ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ മൃ​ഗ​ങ്ങ​ളു​ടെ പ​ല ചെ​യ്തി​ക​ളും മി​ക്ക​വ​ര്‍​ക്കും കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ചി​ല​പ്പോ​ള്‍ കു​സൃ​തി​ക​ള്‍ കാ​ട "ഞങ്ങടെ പിള്ളേരെ തൊടുന്നോടാ'; വാത്തക്കുഞ്ഞുങ്ങളെ തൊടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് കാണാം അവനവന്‍റെ കുഞ്ഞുങ്ങള്‍ എന്നുപറഞ്ഞാല്‍ ഏതു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. ആ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ അതിന്‍റെ മാതാപിതാക്കളുട "വ​ന്ന​ല്ലൊ...​ന​ന്ദി'; ഒ​മ്പ​ത് മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ത്തി​യ ട്രെ​യി​നി​നെ കൈ​യ​ടി​യോ​ടെ വ​ര​വേ​ല്‍ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ നാം ​കാ​ത്തി​രി​ക്കു​ന്ന ആ​ള്‍ വ​രാ​ന്‍ ഏ​റെ വെെകു​ന്ന​തി​ന് ന്യൂ​ജെ​ന്‍ ഭാ​ഷ​യി​ല്‍ "പോ​സ്റ്റ് ആ​വു​ക' എ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഈ ​വൈ​ക​ല്‍ സു​ഹൃ​ത്ത യ​ഥാ​ര്‍​ഥ നെ​യ്മ​ര്‍ പ​രി​ക്കേ​റ്റ് ഹോ​ട്ട​ലി​ല്‍; ആ​രാ​ധ​ക​രെ ന​ന്നാ​യി പ​റ്റി​ച്ച് അ​പ​ര​ന്‍ "നെ​യ്മ​ര്‍’ ഒ​രു മ​നു​ഷ്യ​നെ പോ​ലെ ഏ​ഴു​പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ​ല്ലൊ പ​റ​യാ​റ്. ഇ​തി​ലെ​ത്ര വാ​സ്ത​വ​മു​ണ്ടെ​ന്ന് ആ​ര്‍​ക്കും പി​ടി​യി​ല്ല. എ​ന്നാ​ല്‍ ന​മു​ക്ക​റി​യാ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം ഈ ​മ​ഞ്ഞ​ക്കി​ളി; വീ​ഡി​യോ കാ​ണു​ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ല​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വീ​ഡി​യോ​ക​ള്‍ ആ​ണ​ല്ലൊ. പ്ര​ത്യേ​കി​ച്ച് ആ​ന​യും നാ​യ​ "മഞ്ഞിഷ്ടമാണെനിക്ക്'; മഞ്ഞുതുള്ളിയെ പിടിക്കാന്‍ ശ്രമിക്കുന്ന കരടിക്കുട്ടിയെ കാണാം സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ എത്താറുണ്ടല്ലൊ. അവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ബ്യൂട്ടന്‍ഗെബീഡന യഥേഷ്ടം നൃത്തം ചെയ്യുന്ന സ്പൈഡര്‍മാനും സുഹൃത്തുക്കളും; വൈറല്‍ വീഡിയോ കാണാം ഇടം ഏതായാലും മനസിനിഷ്ടമുള്ള രീതിയില്‍ ഒന്നു നൃത്തംചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ലല്ലൊ. അത്തരത്തില്‍ ആരെങ്കിലും ചുവടുവച്ചാല്‍ സ "ആവേശം'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആഹാരം കണ്ടപ്പോഴുള്ള ഒരു നായയുടെ ചാട്ടം നായ്ക്കള്‍ നമുക്കേറ്റം പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണല്ലൊ. ഉടമയുമായി അത്ര ഇണങ്ങുന്ന പല നായകളും മിക്കപ്പോഴും അവരുടെ ചെയ്തികള്‍ നിമിത്താം കാഴ് ബൈക്കില്‍ പാഞ്ഞ മോഷ്ടാവിനെ സാഹസികമായി കീഴ്പ്പെടുത്തുന്ന പോലീസുകാരന്‍; അഭിനന്ദനവുമായി സൈബര്‍ ലോകം പല സിനിമകളിലും ധീരന്മാരായ പോലീസുകാരെ കണ്ട് നാം കൈയടിച്ചിട്ടുണ്ടല്ലൊ. ഇത്തരത്തിലൊരാള്‍ യഥാര്‍ഥ ലോകത്തും ഉണ്ടാകണെ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. എ "പോരിഞ്ഞ പോരാട്ടമായിരുന്നു'; കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ കാണാം കാലാകാലങ്ങളായുള്ള ശത്രുക്കളായിട്ടാണ് മുത്തശി കഥകളിലും മറ്റും കീരിയേയും പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇവര്‍ തമ്മില ഐസ്ക്രീം നല്‍കാതെ കളിപ്പിക്കുന്ന കച്ചവടക്കാരനോട് കലഹിക്കുന്ന പെണ്‍കുട്ടി; വീഡിയോ കുട്ടികള്‍ക്ക് നേരെ ഐസ്ക്രീം നീട്ടിയശേഷം അതുനല്‍കാതെ കബളിപ്പിക്കുന്ന ടര്‍ക്കിഷ് ഐസ്ക്രീം വില്‍പ്പനക്കാരുടെ ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാ സമൂഹ മാധ്യമങ്ങളെ ചിരിപ്പിച്ച് ഇലക്ട്രീഷന്‍റെ പൂച്ച സഹായി; വൈറല്‍ വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ വീഡിയോ ആണ്. തങ്ങളുടെ ചെയ്തികള്‍ കാരണം ആനയും നായയും ഒക്കെ നെറ്റിസണില്‍ താരമാണ്. പൂച്ചകളും ഇക്കാര് റോക്കോ പശുവോ? വീഡിയോ കണ്ടശേഷം ഉത്തരം തീരുമാനിച്ചോളു തൊണ്ണൂറുകളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ടിവി പരിപാടിയായിരുന്നല്ലൊ ഡബ്ല്യുഡബ്ല്യുഎഫ് എന്നത്. പിന്നീടത് ഡബ്ല്യുഡബ്ല്യുഇ ആയപ്പോഴും ആരാധകര്‍ക്ക കാലില്ലാത്ത ചെരുപ്പ് കള്ളന്‍; വൈറലായ ഈ മോഷണ വീഡിയോ കാണൂ സാധാരണ ആരാധനാലയങ്ങള്‍ക്കുള്ളിലും വീടുകളിലുമൊക്കെ കയറുമ്പോള്‍ ആളുകള്‍ അവരുടെ പാദരക്ഷ അഴിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇങ്ങനെ ചെരുപ്പഴിച്ചു മഴ ആസ്വദിക്കുന്ന കുട്ടി; വീഡിയോ ഓര്‍മകള്‍ തിരികെ കൊണ്ടുവന്നെന്ന് സൈബര്‍ ലോകം പണ്ട് മഴ നനഞ്ഞ് പാടവരമ്പിലൂടെ സ്കൂളിലേക്ക് പോയ കഥകള്‍ പറയാന്‍ എത്രയോ പേര്‍ക്കുണ്ട്. ഒരിക്കലും തിരികെ ലഭിക്കാനിടയില്ലാത്ത ആ കുട്ടിക്കാലത്തെയും ഗൃഹാതുരത "ദിശയാണ് പ്രധാനം':കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം രസകരമായി പറഞ്ഞ് ആനന്ദ് മഹീന്ദ്ര; വീഡിയോ സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്‍റെ മിക്ക ട്വീറ്റുകളും വെെറലാ മഴയുള്ളപ്പോള്‍ തെരുവ് നായ്ക്കളെ വീടിനുള്ളില്‍ വിശ്രമിക്കാന്‍ അനുവദിക്കുന്ന സ്ത്രീ; വീഡിയോ കാണാം മഴയും അതിനാലുള്ള തണുപ്പും സാധാരണ സഹിക്കാന്‍ അല്‍പം പാടുള്ള കാര്യമാണ്. മനുഷ്യര്‍ക്ക് അവരവരുടെ വീടുകളിലേക്ക് കയറാനാകും. അതുമല്ലെങ്കില്‍ കയറിനില്‍ക്കാന്‍ ഉടമയെ കാത്ത് വഴിയരികില്‍ നില്‍ക്കുന്ന പശു; ഹൃദ്യമെന്ന് സൈബര്‍ ലോകം ചില മൃഗങ്ങളും മനുഷ്യരും തമ്മിലെ ബന്ധം നമ്മെ അത്ഭുതപ്പെടുത്തും. പ്രത്യേകിച്ച് നായയും ആനയും ഒക്കെ മനുഷ്യരുമായി കാട്ടുന്ന അടുപ്പം സമൂഹ മാധ്യമങ്ങള്‍ ആഘോഷമ "ഇത് വെറും അനാദരവ്’; ഭര്‍ത്താവിന്‍റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച സ്ത്രീക്ക് വിമര്‍ശനം സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വി "ഇങ്ങനെയാണല്ലെ ക്രിക്കറ്റ്'; ഇന്ത്യന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രിക്കറ്റ് പഠിക്കുന്ന ജര്‍മാന്‍കാരന്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള ഒരു കായിക വിനോദമാണല്ലൊ ക്രിക്കറ്റ്. പ്രത്യേകിച്ച് ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പ്രചാരമുണ്ടല്ലൊ. എന്നാല്‍ ചില രാജ് Latest News യു​പി​യി​ല്‍ പോ​ലീ​സിനു നേരെ കല്ലേറ്; ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വം: ചി​കി​ത്സാ​ പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ട് ത​ള്ളി കു​ടും​ബം പ​രി​ശ്ര​മം വി​ഫ​ലം; കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു ബ്ര​സീ​ലി​ന്‍റെ തോ​ൽ​വി; ടി​റ്റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ചു ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും Latest News യു​പി​യി​ല്‍ പോ​ലീ​സിനു നേരെ കല്ലേറ്; ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വം: ചി​കി​ത്സാ​ പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ട് ത​ള്ളി കു​ടും​ബം പ​രി​ശ്ര​മം വി​ഫ​ലം; കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു ബ്ര​സീ​ലി​ന്‍റെ തോ​ൽ​വി; ടി​റ്റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ചു ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും Home | Editorial | Leader Page | Local News | Kerala | National | International | Business | Sports | NRI News | Movies | Auto Spot | Health Remembrances | Today's news | Youth Special | Cartoons | Jeevithavijayam | Matrimonial | Classifieds | Deepika Newspaper | Rashtra Deepika | Chocolate Sunday Deepika | Business Deepika | Karshakan | Kuttikalude Deepika | Career Deepika | Sthreedhanam | Children's Digest | English | About Us Rashtra Deepika LTD Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil Copyright © 2022 , RDL. All rights reserved To access reprinting rights, please contact [email protected]
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
തിരുവനന്തപുരം :-വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനമുണ്ടാകുക. എണ്ണം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.അതേസമയം പെരുന്നാൾ… Kerala.Post ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ എ ബി സി യിൽ ഉൾപെടുന്ന പ്രദേശങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്. Jul 16, 2021 Inews വെബ് ഡസ്ക് :-ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ന്യൂസ് ഡെസ്ക് :-ബക്രീദ് പ്രമാണിച്ച് 3 ദിവസങ്ങളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍…
നിരവധി ആരോഗ്യ ഗുണങ്ങളാണ് വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ളത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള കഴിവ് വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വെളുത്തുള്ളി അതുപോലെതന്നെ തേനും കൂടി ചേർത്ത് കഴിച്ചാൽ ലഭിക്കുന്ന നല്ല മിശ്രിതത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ രണ്ട് അല്ലി വെളുത്തുള്ളി ആണ് ആവശ്യമുള്ളത്. ഈ വെളുത്തുള്ളി ചെറുതായി കട്ട് ചെയ്ത് എടുക്കുക. ഇത് കട്ട് ചെയ്തെടുത്ത ശേഷം തേനിലിടുമ്പോഴാണ് ഇത് നന്നായി കുതിർന്നു കിട്ടുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ഉള്ളിൽ നന്നായി തേൻ പിടിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട്‌ ലഭിക്കുന്നതാണ്. ഇത് പച്ചക്ക് കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ ഇത് വേണമെങ്കിൽ ചുട്ടു കഴിക്കാവുന്നതാണ്. നാട്ടിലുള്ള ആളുകൾ ആണെങ്കിൽ ഇത് അടുപ്പിൽ വച്ച് ചുട്ടു എടുക്കാവുന്നതാണ്. അല്ലാത്തവർ ആണെങ്കിൽ സ്റ്റവിന് മുകളിൽ വെച്ച് ചുട്ടെടുക്കാവുന്നതാണ്. ഇതുപോലെ ചെയ്ത ശേഷം ഇതിലേക്ക് ഒറിജിനൽ തേൻ ആണ് ഒഴിച്ചുകൊടുക്കേണ്ടത്. ഇത് കുതർത്തിയ ശേഷം കഴിക്കാവുന്നതാണ്. ഇത് കഴിക്കേണ്ട വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പ്രായമായവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റിനിർത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ നല്ല രീതിയിലുള്ള മാറ്റം തന്നെ കാണാൻ കഴിയുന്നതാണ്. ഗ്യാസ് നെഞ്ചരിച്ചൽ പ്രശ്നങ്ങൾ നേരിടുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Share FacebookWhatsApp Prev Post ഗോതമ്പുപൊടി ഇനി ഫ്രീസറിൽ വയ്ക്കാം..!! ഇനി എല്ലാവരും ഇങ്ങനെ തന്നെ ചെയ്യും.. Next Post ഏലക്ക വെള്ളത്തിൽ തിളപ്പിച്ച് ഈ രീതിയിൽ കുടിച്ചാൽ… ഈ ഗുണങ്ങൾ അറിയാതിരിക്കല്ലേ…| Benefits Of Cardamon Water
കൊച്ചി: കപില്‍ ദേവിന്റെ ജീവിതവും 1983 ലെ ഇന്ത്യയുടെ ആദ്യത്തെ ക്രിക്കറ്റ് ലോകപ്പ് നേട്ടത്തെയും കുറിച്ചുള്ള ബോളിവുഡ് ചിത്രം 83 യുടെ പ്രമോഷനായി കൊച്ചിയിലെത്തി രണ്‍വീര്‍ സിംഗും കപില്‍ദേവും. നടന്‍ പൃഥ്വിരാജും പരിപാടിയില്‍ പങ്കെടുത്തു. പൃഥ്വിരാജിന്റെ നിര്‍മാണകമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയില്‍ നടന്ന പ്രെമോഷന്‍ ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിനും ചിത്രത്തിലെ നായകനായ രണ്‍വീര്‍ സിംഗിനുമൊപ്പം മറ്റ് അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. Also Read Also Read പ്രിയനും ഒരല്‍പ്പം റിലാക്‌സ് ചെയ്യട്ടെ, ബോക്‌സിംഗ് ചിത്രം ഉടനെയില്ലെന്ന് മോഹന്‍ലാല്‍ കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്‍വീര്‍ സിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിനെയാണ് അവതരിപ്പിക്കുന്നത്. ഡിസംബര്‍ ഇരുപത്തിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. .ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. പങ്കജ് ത്രിപാഠി, ബൊമന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. Also Read Also Read പിതാവ് മകന് നല്‍കിയ സര്‍പ്രൈസ്, എന്തുവില കൊടുത്തും സ്വന്തമാക്കണമെന്ന് നിര്‍ദേശം; ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് പ്രായം 21 മാത്രം
1980-കളുടെ പ്രാരംഭത്തിൽ കേരളത്തിൽ പൊതുവെയും മദ്ധ്യകേരളത്തിൽ പ്രത്യേകിച്ചും രൂപപ്പെട്ടുവന്ന കഥകളി ആസ്വാദനത്തിന്റേയും സംഘാടനത്തിന്റേയും നവീനമായ ഒരു ദർശനത്തിന്റെ ഫലമായി രൂപീകൃതമായ സംഘടനയാണ് വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ്. കഥകളിയുടെ അരങ്ങും കളരിയും ഏതു രീതിയിൽ നവീകരിക്കപ്പെടണമെന്ന് ഏറ്റവും അധികം ചിന്തിച്ച മഹാ മനീഷിയായ കലാകാരന്റെ ജന്മദേശമായ പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ തന്നെയാണ് അതിനുള്ള കേന്ദ്രമായതും. അങ്ങിനെ 1987 മെയ് 16-ആം തീയതി കാറൽമണ്ണയിൽ കുഞ്ചുനായർ ആശാന്റെ ശിഷ്യരും സഹപ്രവർത്തകരും സുഹൃത്തുക്കളും എല്ലാം ഒത്തുകൂടി ട്രസ്റ്റ് രൂപീകരിച്ചു. കഥകളിയുടെ രംഗാവതരണങ്ങൾ കലാതൽപരരായ സഹൃദയന്മാർക്ക് കൂടുതൽ അനുഭവവേദ്യമാകുന്ന രീതിയിൽ സംഘടിപ്പിക്കുക, അരങ്ങിനെയും കളരിയേയും കൂടുതൽ പരിചയപ്പെടുത്തുന്ന രീതിയിലുള്ള ശില്പശാലകൾ സംഘടിപ്പിക്കുക, കഥകളിയുടെ സൗന്ദര്യപരവും സാമൂഹ്യപരവുമായ പുതിയ കാഴ്ച്ചശീലം നടന്മാരിലും പ്രേക്ഷകരിലും സൃഷ്ടിക്കുക എന്നിവയായിരുന്നു ട്രസ്റ്റിന്റെ പ്രവർത്തന ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവ. പുസ്തക പ്രസാധന രംഗത്തും ട്രസ്റ്റ് സ്വന്തം സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഥകളിവെട്ടം, വിടപറഞ്ഞ ദിവ്യഗായകൻ, രംഗനൈഷധം, മുദ്ര എന്നീ പുസ്തകങ്ങൾ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയത് കുഞ്ചുനായർ ട്രസ്റ്റ് ആണ്. മാറിയ സാഹചര്യത്തിലും മൗലികത നിലനിർത്തിക്കൊണ്ട്തന്നെ മേൽപ്പറഞ്ഞ വിവിധ രംഗങ്ങളിൽ ട്രസ്റ്റ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . കഥകളി സംഘാടനം, ആസ്വാദന പരിശീലനം എന്നീ മേഖലകളിൽ നവീനമായ രീതിയിൽ ഇടപെടുകയും, ഗൗരവമായ ഒരു കാഴ്ച്ചശീലം സൃഷ്ടിച്ചെടുക്കാൻ ആയി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ “ലൈവ് സ്ട്രീമിംഗ്” ഉൾപ്പെടെയുള്ള രംഗത്തും കുഞ്ചുനായർ ട്രസ്റ്റ് സ്വന്തം വിരലടയാളം പതിപ്പിക്കുന്നു. യുവതലമുറയിലെ സംവേദന ശീലം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ കഥയുടെ ഉള്ളടക്കം മാത്രമല്ല അതിലടങ്ങിയ “കഥകളീയതയും” അവർക്ക് മനസ്സിലാക്കിക്കുക എന്ന ലക്ഷ്യത്തോടെ കഥകളി അവതരണത്തിന് മുൻപായി ആമുഖ വിശദീകരണം നൽകൽ ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ വളരെ പെട്ടെന്നു തന്നെ ഫലം കണ്ടു തുടങ്ങി. ആസ്വാദകരുടെയും കലാകാരന്മാരുടെയും ബൗധികതലം കൂടുതൽ മെച്ചപ്പെടുത്താനായി ആഴ്ചകളോളം നീണ്ട ശില്പശാലകൾ ട്രസ്റ്റിന്റെ സ്ഥിരം പരിപാടിയായിരുന്നു. 1990-കളുടെ അവസാനത്തോടെ കഥകളി അവതരണങ്ങൾ എങ്ങിനെ ദൃശ്യമാധ്യമത്തിന്റെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കാം എന്ന് ചിന്തിച്ചതിന്റെ ഫലമായി “കഥകളി സമാരോഹം” എന്ന കഥകളി ദൃശ്യലേഖന പരിപാടി തുടർച്ചയായി നാലു വർഷം ട്രസ്റ്റിൽ വച്ച് നടത്തപ്പെട്ടു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കലാമൂല്യമുള്ള മികച്ച പരിപാടിയായി ഇത് മാറുകയും ചെയ്തു. പിന്നീട് വാനപ്രസ്ഥം എന്ന ചലച്ചിത്രത്തിന്റേയും മിനുക്ക് എന്ന കഥേതര ചിത്രത്തിന്റേയും നിർമ്മാണ സംഘാടനത്തിൽ ട്രസ്റ്റ് പങ്കാളിത്തം വഹിച്ചു.
Wedding Anniversary Wishes Malayalam. May the love you share become stronger as both of you grow old together. I wish you a lifetime of happiness together. Happy. Anniversary Messages Malayalam For A Couple · Malayalam Congratulations on another year spent together. · Cheers to two imperfect pieces that fit perfectly together. Sending all my love and best wishes as you celebrate another year of love and affection for one another. Malayalam May your love to continue to hold strong Love Quotes, Sad Quotes, Friendship Quotes, Motivational Quotes, Life Quotes, WhatApps Quotes, Attitude Quotes നിങ്ങൾക്ക് ലോകത്തിലെ എല്ലാ സന്തോഷവും സ്നേഹവും നേരുന്നു ഒപ്പം നിങ്ങളുടെ വാർഷികത്തിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ വാർഷികത്തിൽ നിങ്ങൾക്ക് warm ഷ്മളമായ ആശംസകൾ അയയ്ക്കുന്നു; നിങ്ങൾ ഒരുമിച്ച് പ്രായമാകുകയും സന്തോഷവാനായി തുടരുകയും ചെയ്യട്ടെ. നിങ്ങളുടെ അത്ഭുതകരമായ യാത്രയുടെ മറ്റൊരു വർഷം ഒരുമിച്ച് ആഘോഷിക്കുമ്പോൾ നിങ്ങൾക്ക് സന്തോഷവും സന്തോഷവും നേരുന്നു. ഓരോ ദിവസം കഴിയുന്തോറും നിങ്ങൾ രണ്ടുപേരും കൂടുതൽ അടുത്ത് വളരുമെന്ന് ആഗ്രഹിക്കുന്നു. വാർഷിക ആശംസകൾ. നിങ്ങളുടെ വാർ‌ഷിക ദിനത്തിൽ‌ നിങ്ങൾ‌ രണ്ടുപേർക്കും സ്നേഹപൂർ‌ണ്ണമായ ആശംസകൾ‌ അയയ്‌ക്കുന്നു, ഇത്‌ വളരെ സവിശേഷമായ ഒന്നായിരിക്കാം. ഈ ലോകത്ത് ആരും ഒന്നും തികഞ്ഞവരല്ല, എന്നാൽ നിങ്ങൾ രണ്ടുപേരും അത് നേടുന്നത്ര അടുപ്പത്തിലാണ്. വാർഷിക ആശംസകൾ. ദാമ്പത്യ ആനന്ദത്തിന്റെ മറ്റൊരു അത്ഭുതകരമായ വർഷം നിങ്ങൾക്ക് ആശംസിക്കുന്നു. വിവാഹ വാർഷികം ആശംസിക്കുന്നു. നിങ്ങളുടെ ഭൂതകാലത്തിന്റെ അത്ഭുതകരമായ ഓർമ്മകളെക്കുറിച്ചും ഭാവി സ്വപ്നങ്ങളെക്കുറിച്ചും ഒരുമിച്ച് പ്രതിഫലിപ്പിക്കുമ്പോൾ, സ്നേഹപൂർവമായ ആശംസകളോടെ നിങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുന്നു. നിങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു വാർഷികം ആശംസിക്കുന്നു, മാത്രമല്ല ഭാവിയിലെ വർഷങ്ങൾ ഞങ്ങൾ വിവാഹിതരായ വർഷങ്ങളെപ്പോലെ തന്നെ മികച്ചതാണെന്നും. തുടക്കം മുതലേ, എനിക്കറിയാം നിങ്ങൾ എനിക്ക് ഏറ്റവും അനുയോജ്യനാണെന്ന്. വളരെ മനോഹരമായ ഒരു വാർഷികം ആശംസിക്കുന്നു. വിവാഹമോചിതരായ ദമ്പതികളെ നോക്കുമ്പോൾ എനിക്ക് വിവാഹങ്ങൾ അനായാസമാണെന്ന് തോന്നുന്നു. എന്നാൽ വിവാഹങ്ങൾ യഥാർത്ഥത്തിൽ ശാശ്വതമാണെന്ന് നിങ്ങൾ രണ്ടുപേരും തെളിയിച്ചിട്ടുണ്ട്. വാർഷിക ആശംസകൾ. “ഞങ്ങളുടെ വാർഷികം ഒരു ക്ഷണിക ആഘോഷം മാത്രമാണ്, പക്ഷേ ഞങ്ങളുടെ വിവാഹം കാലാതീതമാണ്.” വർഷങ്ങൾ കൂടുന്നതിനനുസരിച്ച് സ്നേഹം വളരെയധികം നിറയുന്നു, വേഗതയുള്ളതും ശോചനീയവുമാണ്. ” സെയ്ൻ ഗ്രേ “ഉറങ്ങാൻ ആഗ്രഹിക്കാത്തപ്പോൾ നിങ്ങൾ പ്രണയത്തിലാണെന്ന് നിങ്ങൾക്കറിയാം, കാരണം നിങ്ങളുടെ സ്വപ്നങ്ങളേക്കാൾ യാഥാർത്ഥ്യം മികച്ചതാണ്.” “വിജയകരമായ ദാമ്പത്യത്തിന് പലതവണ പ്രണയത്തിലാകേണ്ടതുണ്ട്, എല്ലായ്പ്പോഴും ഒരേ വ്യക്തിയുമായി.” “ഞങ്ങളുടെ വാർഷികം ഒരു ക്ഷണിക ആഘോഷം മാത്രമാണ്, പക്ഷേ ഞങ്ങളുടെ വിവാഹം കാലാതീതമാണ്.” നിങ്ങൾ തികഞ്ഞവരാണെന്ന് ഞാൻ കണ്ടു, അതിനാൽ ഞാൻ നിന്നെ സ്നേഹിച്ചു. അപ്പോൾ നിങ്ങൾ പൂർണരല്ലെന്നും ഞാൻ നിങ്ങളെ കൂടുതൽ സ്നേഹിക്കുന്നുവെന്നും ഞാൻ കണ്ടു. ”
ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത് 2020 ഫെബ്രുവരിയിലാണ്. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്ക് ഏതെങ്കിലും കാരണവശാല്‍ പൂട്ടി പോവുകയാണെങ്കില്‍ എത്ര തുകയുണ്ടെങ്കിലും പരമാവധി നിങ്ങള്‍ക്ക് കിട്ടുന്ന ഇന്‍ഷുറസ് പരിരക്ഷ ഒരു ലക്ഷം രൂപയായിരുന്നു അതുവരെ . പിന്നീട് പല ബാങ്കുകളും പ്രതസിന്ധിയിലാവുകയോ പൂട്ടുകയോ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ അക്കൗണ്ട് ഒന്നിന് 5 ലക്ഷത്തിലേക്ക് ഉയര്‍ത്തിയത്. രണ്ട് വര്‍ഷം മുമ്പ് പല പ്രമുഖ ബാങ്കുകളും […] ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത് 2020 ഫെബ്രുവരിയിലാണ്.... ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത് 2020 ഫെബ്രുവരിയിലാണ്. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്ക് ഏതെങ്കിലും കാരണവശാല്‍ പൂട്ടി പോവുകയാണെങ്കില്‍ എത്ര തുകയുണ്ടെങ്കിലും പരമാവധി നിങ്ങള്‍ക്ക് കിട്ടുന്ന ഇന്‍ഷുറസ് പരിരക്ഷ ഒരു ലക്ഷം രൂപയായിരുന്നു അതുവരെ . പിന്നീട് പല ബാങ്കുകളും പ്രതസിന്ധിയിലാവുകയോ പൂട്ടുകയോ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ അക്കൗണ്ട് ഒന്നിന് 5 ലക്ഷത്തിലേക്ക് ഉയര്‍ത്തിയത്. രണ്ട് വര്‍ഷം മുമ്പ് പല പ്രമുഖ ബാങ്കുകളും പ്രതിസന്ധിയിലായിരുന്നു. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്രാ (പി എം സി) ബാങ്ക്, യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ അക്കൗണ്ടുടമകള്‍ നിക്ഷേപം പിന്‍വലിക്കാനാവാതെ മാസങ്ങള്‍ തള്ളി നീക്കേണ്ടിയും വന്നിരുന്നു. ഡി ഐ സി ജി സി ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡി ഐ സി ജി സി) ആണ്. എന്നാല്‍ ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പരിധിയിലാണോ? അല്ലെന്നാണ് ആര്‍ ബി ഐ യുടെ റിപ്പോര്‍ട്ട് പറയുന്നത്. പരിരക്ഷ ഡി ഐ സി ജി സി യില്‍ റെജിസ്റ്റര്‍ ചെയ്യപ്പെടാത്ത ബാങ്കുകളിലാണ്, പ്രത്യേകിച്ച് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവയിലാണ് നിങ്ങള്‍ സ്ഥിര നിക്ഷേപം നടത്തുന്നതെങ്കില്‍ അത് ഇന്‍ഷുറന്‍സ്് പരിധിയില്‍ വരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തു വന്നത്. രാജ്യത്ത് ആകെ ഇന്‍ഷുറന്‍സ് ലഭിക്കാവുന്ന നിക്ഷേപം 76,21,258 കോടി രൂപയാണ്. മൊത്തം നിക്ഷേപത്തിന്റെ 50.9 ശതമാനം തുകയാണിത്. ബാക്കി നിക്ഷേപം ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നില്ല. അതായിത് ഏതാണ്ട് പകുതിയോളം എഫ് ഡി അടക്കമുള്ള നിക്ഷേപങ്ങളില്‍ ഇന്‍ഷുറന്‍സ് ബാധകമല്ല. നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഡി ഐ സി ജി സിയില്‍ ബാങ്കുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടാത്തതും നിക്ഷേപങ്ങള്‍ക്കുള്ള പ്രീമിയം അടയ്ക്കാത്തതുമാണ് ഇതിനുള്ള പ്രധാന കാരണം. അഞ്ച് ലക്ഷം രൂപയില്‍ അധികം ഒറ്റ അക്കൗണ്ടില്‍ നിക്ഷേപക്കപ്പെടുന്നതും ഒരു കാരണമാണ്. നിലവില്‍ ഒരു അക്കൗണ്ടിലെ തുക എത്രയാണെങ്കിലും ബാങ്കിന് എന്തെങ്കിലും സംഭവിച്ചാല്‍ പരമാവധി ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപ വരെയാണ്. ഇതില്‍ കൂടുതല്‍ ഒറ്റ അക്കൗണ്ടില്‍ നിക്ഷേപമുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ കണക്കിന് പുറത്തായിരിക്കും. അഞ്ച്് ലക്ഷം മാത്രം ഒറ്റ അക്കൗണ്ടിലെ നിക്ഷേപത്തിന്, അത് എത്ര ഉയര്‍ന്ന തുകയാണെങ്കിലും പരമാവധി ലഭ്യമാകുന്ന പരിരക്ഷ 5 ലക്ഷം രൂപയുടേതാണ്. അതുകൊണ്ട് അതില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നുവെങ്കില്‍ വിവിധ അക്കൗണ്ടുകളിലായി വേണം അത് ചെയ്യാന്‍. ഇവിടെ ജോയിന്റ് അക്കൗണ്ടായോ കൂട്ടികളുടെ പേരിലുള്ള മൈനര്‍ അക്കൗണ്ടായോ അത് ചെയ്യാം. ഉറപ്പു വരുത്താം ബാങ്കുകള്‍ പൊട്ടുന്ന കഥകള്‍ തുടര്‍ച്ചയാണ്. ധനകാര്യ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഈ അപകട സാധ്യതയുമുണ്ട്. എന്നാല്‍ ഇത് നമ്മുക്ക് ഒഴിവാക്കാനുമാവില്ല. അതുകൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പണം നേട്ടത്തിനായി നിക്ഷേപിക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള സ്ഥാപനത്തിലാണ് ഇടപാട് നടത്തിയതെന്ന് ഉറപ്പാക്കുക. കഴിയുന്നതും ഉറപ്പില്ലാത്ത ചെറുകിട ധനകാര്യസ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ബന്ധങ്ങളുടെ പേരില്‍ എഫ് ഡി ഇട്ട് പണം പോയ ഒട്ടനവധി ആളുകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അതില്‍ ഒരാളാവാതിരിക്കാം. ഇതിനായി https://www.dicgc.org.in പരിശോധിച്ച് ഇന്‍ഷുറന്‍സ് പട്ടികയിലുള്ള സ്ഥാപനങ്ങള്‍ ഉറപ്പാക്കാവുന്നതാണ്.
നടൻ റഹ്മാന്റെ മകളുടെ വിവാഹത്തിന് എത്തിച്ചേർന്ന് മലയാളികളുടെ പ്രിയ താരങ്ങൾ. ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ തന്നെ മുതൽക്കൂട്ടായ താരങ്ങളാണ് റഹ്മാന്റെ മകളുടെ വിവാഹ വേദിയിൽ ഒരുമിച്ച് എത്തി വധുവിനും വരനും ആശംസകൾ അറിയിച്ചത്. ശോഭന, പാർവതി, സുഹാസിനി, മേനക, അംബിക, നദിയ മൊയ്തു. അടക്കമുള്ള 80കളിലെ താരസുന്ദരിമാർ ആണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മലയാളികളുടെ പ്രിയതാരം ലിസി ലക്ഷ്മിയാണ് ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. റഹ്മാന്റെ മകളായ റുഷ്ദ റഹ്മാന്റെയും അൽതാഫ് നവാബിന്റെയും നിക്കാഹ് ആണ് നടന്നത്. ഈ പരിപാടിയിലേക്ക് ആണ് 80കളിലെ താരസുന്ദരിമാർ എത്തിയത്. ഒരുപാട് മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് റഹ്മാൻ, മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച നടനാണ് റഹ്മാൻ. എ. ആർ റഹ്മാന്റെ ഭാര്യയായ സൈറാബാനുവിന്റെ ഇളയ സഹോദരി ആയ മെഹറുന്നീസയാണ് ആണ് റഹ്മാന്റെ ഭാര്യ. എ ആർ റഹ്മാനും കുടുംബവും പരിപാടിയിൽ കുടുംബസമേതം പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വധു വരന്മാരെ ആശിർവദിക്കാൻ എത്തിയിരുന്നു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അലീഷ എന്നൊരുരു മകൾ കൂടിയുണ്ട് റഹ്മാന്. കൂടെവിടെ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് റഹ്മാൻ എത്തിയത്. പിന്നീട് ഒട്ടനവധി മികച്ച ചിത്രങ്ങൾ നൽകാൻ താരത്തിന് കഴിഞ്ഞു. Previous articleദുൽഖർ സൽമാൻ ചോദിച്ചിട്ട് പോലും ഈ കാർ നൽകിയില്ല, കാരണം പറഞ്ഞ് നിർമ്മാതാവ് വി. വി ബാബു Next articleതിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച് മൂന്ന് സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ ഈ മാസം ഒ.ടി.ടി. റിലീസിനായി എത്തുന്നു
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ Kerala September 29, 2022 | Published by : Express Kerala Network കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടും സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസർക്കാർ തണുപ്പൻ സമീപനം സ്വീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെയും അവിഹിത സഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്. നിയമപ്രകാരം മതി നടപടിയെന്നാണ് പിണറായി വിജയൻ പറയുന്നത്. രാജ്യത്തെ നിയമപ്രകാരമാണ് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ റെയിഡ് നടത്താനോ പിടിച്ചെടുക്കാനോ സർക്കാർ തയ്യാറാവുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഎം അഖിലേന്ത്യാ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിലപാടിനോട് ഇത് ചേർത്ത് വായിക്കേണ്ടതാണ്. സിപിഎമ്മിന്റെ ഈ നിലപാടിനൊപ്പമാണ് പിണറായി സർക്കാരുമെന്ന് വ്യക്തമായിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ തന്നെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ച്യുതാനന്ദനായിരുന്നു. എന്നാൽ ഇന്ന് പിണറായി വിജയനിലെത്തുമ്പോൾ സിപിഎം പൂർണമായും മതഭീകരവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഭരണഘടന അനുസരിച്ചല്ല സിപിഎം ഫ്രാക്ഷൻ അനുസരിച്ചാണ് സംസ്ഥാന ഭരണകൂടം പ്രവർത്തിക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് പോപ്പുലർ ഫ്രണ്ടിനെതിരായ മൃദു സമീപനമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
Choose Theyyam/Kavu Theyyam Kavu Choose Place കണ്ണൂർ/Kannur കാസർഗോഡ്/Kasargode Cherukunnu Ambalappuram Cherukunnu Edappara Kannur Kattamballi Cherukunnu Othayammadam Iritty Vattyara Pacheni Athiyadam Kunhimangalam Thimiri Ezhome Muzhippilangad Kannom Pilicode Puliyannur Annur Eruvessi Olavara Kunnaru Kakkara Athyunnath Bhagavathy Theyyam - അത്യുന്നത്ത് ഭഗവതി തെയ്യം തെയ്യം ഐതീഹ്യം/THEYYAM LEGEND Athyunnath Bhagavathy Theyyam - അത്യുന്നത്ത് ഭഗവതി തെയ്യം കുലദേവത സങ്കല്പത്തിലുള്ള ഭഗവതി തെയ്യമാണ് അത്യുന്നത്ത് ഭഗവതി. ഏഴിലോട്‌, പുറച്ചേരി തറവാടിൽ ഈ തെയ്യം കെട്ടിയാടുന്നു. Photo Credit : Sourabh Xavio ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
പലപ്പോഴും പല ആളുകളും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്, എക്സല്‍ ഫയലിലുള്ള ഫോണ്‍ ലിസ്റ്റ് നേരിട്ട് ഒന്നിച്ച് ഫോണിലേക്ക് സേവ് ചെയ്യാന്‍ പറ്റുമോ എന്നത്. ഇ… Free Down Load Browser Latest Versions Firefox 31.0 [Latest] Google Chrome 36.0... Opera Latest Internet Explorer Apple Safari … കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗാലക്‌സി എസ് 5 എത്തി കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട. '2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ അവതാര'മെന്ന് വിശേഷിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 5 സാംസങ് പുറത്തിറക്കി.… Softwares Download Softwares Tally Quiz - Self Learning Tool EASY TAX 2012-13 EASY TAX 2011-12 EASY TAX 2010-11 Relief Calc Arrear Spliter TC Gen…
കോഴിക്കോട്: വീട്ടമ്മയുടെ പീഢന പരാതിയില്‍ പോലീസ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെയാണ് എറണാകുളം തൃക്കാക്കര പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. 10 മിനിറ്റില്‍ മത്തി മുളകിട്ടത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ എറണാകുളത്തേക്ക് കൊണ്ടുപോയി. സുനു ഉള്‍പ്പെടെയുള്ള ഒരു സംഘം തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് തൃക്കാക്കര സ്റ്റേഷനില്‍ വീട്ടമ്മ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു പരാതി നല്‍കിയിരുന്നത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിവുപോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചതിനു പിന്നാലെയാണ് തൃക്കാക്കര പോലീസ് എത്തി സോനുവിനെ കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കോസ്റ്റല്‍ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഫറോക്ക് ഡിവിഷന്‍ ചുമതലക്കാരനായ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ച ശേഷമാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത് . വീട്ടമ്മയുടെ പരാതി കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ ജയിലില്‍ കഴിയുകയാണ് എന്നാണ് വിവരം . ഈ അവസരം മുതലെടുത്താണ് സിഐ ഉള്‍പ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് ബി ടെക് ബിരുദധാരിണിയായ വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത് തൃക്കാക്കരയിലെ വീട്ടില്‍ വച്ചും പിന്നീട് കടവന്ത്രയില്‍ എത്തിച്ചുമാണ് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പറയുന്നു.
ആശ്രതവത്സലയും അഭയവരദായകിയുമായ ആറ്റുകാലമ്മയുടെ തിരുസന്നിധിയില്‍ നിര്‍മ്മാല്യം തൊഴുതാല്‍ ആയുരാരോഗ്യസൗഖ്യമാണ് ഫലം. ശ്രീബലി തൊഴുതാല്‍ മോക്ഷവും, ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്താല്‍ ദേവീകടാക്ഷവും മണ്ടപ്പുറ്റിന് ശിരോരോഗ ശമനവുമാണ് ഫലം.ഉരുളിന് മനശാന്തിയും സ്വയംവരാര്‍ച്ചനയ്ക്ക് മംഗല്യഭാഗ്യവും പൊങ്കാലയ്ക്ക് സര്‍വ്വകാര്യസാദ്ധ്യവും ഫലം പറയുന്നു. നീരാജനത്തിന് സര്‍വ്വദോഷനിവാരണം ഫലമുള്ളപ്പോള്‍ കുത്തിയോട്ടത്തിന് മികച്ചഭാവിയുമാണ്. താലപ്പൊലിക്ക് ഉത്തമദാമ്പത്യവും ഐശ്വര്യപൂജയ്ക്ക് സര്‍വ്വൈശ്വര്യവും സമ്പദ്‌സമൃദ്ധിയുമാണ് ഫലം. രോഗശമനത്തിനും മനശാന്തിക്കും ഭജനം പാര്‍ക്കല്‍ ഉത്തമമാണെന്നും ആചാര്യന്‍മാര്‍ പറയുന്നു. See also കന്നിമാസത്തെ ദോഷപരിഹാരങ്ങള്‍ Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
സ Un ജന്യ പരിധിയില്ലാത്ത ആക്സസ്, പരസ്യങ്ങളൊന്നുമില്ലാതെ തിരയുക, ദശലക്ഷക്കണക്കിന് ശീർഷകങ്ങളും ഓരോ ദിവസവും ചേർത്തു, എല്ലാ പ്ലാറ്റ്ഫോമുകളും പൂർണ്ണമായും ഒപ്റ്റിമൈസ് ചെയ്തു, എവിടെയും എപ്പോൾ വേണമെങ്കിലും ലോഡിംഗ് ... Wrong Username or Password ലോഗിൻ ക്ഷമിക്കണം, ഞങ്ങളുടെ മൂവി, വീഡിയോ ലൈബ്രറി അംഗങ്ങൾക്ക് മാത്രമേ സ്ട്രീം ചെയ്യാനോ ഡ download ൺലോഡ് ചെയ്യാനോ കഴിയൂ. ഇപ്പോൾ സ free ജന്യമായി സൈൻ അപ്പ് ചെയ്യുക, സൈൻ അപ്പ് ചെയ്യാൻ 1 മിനിറ്റ് മാത്രമേ എടുക്കൂ, തുടർന്ന് നിങ്ങൾക്ക് പരിധിയില്ലാത്ത സിനിമകളും ടിവി ശീർഷകങ്ങളും ആസ്വദിക്കാനാകും.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
content model changediscussiontools (hidden tag)discussiontools-source-enhanced (hidden tag)Manual revertNew topicRevertedSourcewikieditor (hidden tag)wikiloveഅപ്‌ലോഡ് സഹായികണ്ടുതിരുത്തൽ സൗകര്യംകണ്ടുതിരുത്തൽ സൗകര്യം:മാറിയത്തിരസ്ക്കരിക്കൽതിരിച്ചുവിടലിന്റെ ലക്ഷ്യം മാറിതിരിച്ചുവിടൽ ഒഴിവാക്കിപുതിയ തിരിച്ചുവിടൽമാറ്റിച്ചേർക്കൽമൊബൈൽ വെബിലെ തിരുത്ത്മൊബൈൽ സൈറ്റ്റോൾബാക്ക്വിപുലീകൃത മൊബൈൽ തിരുത്ത്ശൂന്യമാക്കൽ നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുക വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക. സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്. 22 ജനുവരി 2022 ഇപ്പോൾമുമ്പ് 10:3510:35, 22 ജനുവരി 2022‎ Sindhuarakkan സംവാദം സംഭാവനകൾ‎ 1,780 ബൈറ്റുകൾ +78‎ →‎വഴികാട്ടി 26 ഡിസംബർ 2021 ഇപ്പോൾമുമ്പ് 17:2017:20, 26 ഡിസംബർ 2021‎ MT 1259 സംവാദം സംഭാവനകൾ‎ 1,702 ബൈറ്റുകൾ +25‎ No edit summary റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം:മാറിയത് 26 സെപ്റ്റംബർ 2017 ഇപ്പോൾമുമ്പ് 13:5313:53, 26 സെപ്റ്റംബർ 2017‎ Visbot സംവാദം സംഭാവനകൾ‎ 1,677 ബൈറ്റുകൾ −126‎ No edit summary 22 ഡിസംബർ 2016 ഇപ്പോൾമുമ്പ് 14:4714:47, 22 ഡിസംബർ 2016‎ MT 1260 സംവാദം സംഭാവനകൾ‎ 1,803 ബൈറ്റുകൾ +1,803‎ '{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു "https://schoolwiki.in/പ്രിൻസ്%26പ്രിൻസസ്_ഇംഗ്ലീഷ്_മീഡിയം_സ്ക്കൂൾ_തൊക്കിലങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ലോകത്ത് ആകെ രോഗികളുടെ എണ്ണം 22.50 ലക്ഷത്തിന് മുകളിൽ. ഇതിനകം രോഗമുക്തി നേടിയവർ 5.71ലക്ഷത്തിലധികം. മരിച്ചവർ 1.54 ലക്ഷം. ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 86,000 ന് മുകളിൽ. ഇന്നലെ മാത്രം മരണങ്ങൾ 7,300-ലധികം. ഒരു ലക്ഷത്തിന് മുകളിൽ കേസുള്ള രാജ്യങ്ങൾ- അമേരിക്ക, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, യുകെ. അൻപതിനായിരത്തിനു മുകളിൽ കേസുള്ള രാജ്യങ്ങൾ – ചൈന, ഇറാൻ, തുർക്കി. ഇരുപതിനായിരത്തിന് മുകളിൽ കേസുള്ള രാജ്യങ്ങൾ- ബെൽജിയം, ബ്രസിൽ, കാനഡ, നെതർലന്റ്സ്, സ്വിസർലൻഡ്, റഷ്യ പതിനായിരത്തിനു മുകളിൽ കേസുള്ള രാജ്യങ്ങൾ – പോർട്ടുഗൽ, ആസ്ട്രിയ, അയർലണ്ട്, ഇസ്രായേൽ, ഇന്ത്യ, സ്വീഡൻ, പെറു, സൗത്ത് കൊറിയ. ഏറ്റവും കൂടുതൽ ആളുകൾ രോഗമുക്തി നേടിയത് ജർമനിയിൽ നിന്നും. അമേരിക്കയിൽ ഇതുവരെ 7,00,000 ലധികം കേസുകൾ. ഇന്നലെ മാത്രം 32,000 ത്തിൽ അധികം പുതിയ കേസുകൾ. ഇന്നലെ മാത്രം 2,500-ന് മുകളിൽ മരണങ്ങൾ. 60000-ൽ പരം ആളുകൾ രോഗമുക്തരായി. മരണം, 37000-ലധികം. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5800 ൽ പരം കേസുകളും 680-ലധികം മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,90,000 കടന്നു. മരണസംഖ്യ 20,000 ത്തിന് മുകളിൽ. 75,000 നടുത്ത് ആളുകൾ രോഗമുക്തി നേടി. ഇറ്റലിയിൽ ഇന്നലെ 3500 നടുത്ത് കേസുകളും 575 മരണങ്ങളും. ആകെ കേസുകളുടെ എണ്ണം 1,72,000 കവിഞ്ഞു. ആകെ മരണസംഖ്യ 22,745. 42,000-ലധികം പേർ രോഗമുക്തി നേടി. ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2000 നടുത്ത് പുതിയ കേസുകൾ. ഇന്നലെ മാത്രം മരണങ്ങൾ 750-ന് മുകളിൽ. ഇതുവരെ ആകെ 1,48,000 നടുത്ത് കേസുകളിൽ നിന്ന് മരണങ്ങൾ 18,000 ത്തിന് മുകളിൽ. ജർമനിയിൽ ഇതുവരെ ആകെ കേസുകളുടെ എണ്ണം 1,41,000 കടന്നു. 83000 ലധികം ആളുകൾ രോഗമുക്തി നേടി. ആകെ മരണങ്ങൾ 4,300 കടന്നു. ഇന്നലെ മാത്രം 300 മരണങ്ങൾ. യു കെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5500 ലധികം പുതിയ കേസുകളും 850 നടുത്ത് മരണങ്ങളും. ഇതുവരെ ആകെ മരണങ്ങൾ 14,000 ത്തിന് മുകളിൽ. ഇറാനിൽ ആകെ കേസുകളുടെ എണ്ണം 79,000 ത്തിനടുക്കൽ. മരണസംഖ്യ 5000 ത്തിലേക്ക്. തുർക്കിയിൽ കേസുകളുടെ എണ്ണം 80000 അടുക്കുന്നു. മരണസംഖ്യ 1,700 ന് മുകളിൽ. ബെൽജിയത്തിൽ ആകെ 36,000 ൽ പരം കേസുകളിൽ നിന്ന് 5100 ന് മുകളിൽ മരണം. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 അധികം മരണങ്ങൾ. നെതർലാൻഡ്സ്, ആകെ കേസുകൾ 30,000 കവിഞ്ഞു. മരണസംഖ്യ 3400 കടന്നു. ബ്രസീലിൽ 33,000-ൽ പരം കേസുകളിൽ നിന്ന് 2,100-ന് മുകളിൽ മരണങ്ങൾ. കാനഡയിൽ ആകെ മരണം 1300 കടന്നു. ആകെ കേസുകൾ 32,000 അടുക്കുന്നു. റഷ്യയിൽ 30000-ന് മുകളിൽ കേസുകളിൽ നിന്നായി 41 മരണങ്ങൾ. പാക്കിസ്ഥാനിൽ ഇതുവരെ 7000-ൽ പരം കേസുകളിൽ നിന്ന് 135 മരണങ്ങൾ. സൗദി അറേബ്യയിൽ 7100-ന് മുകളിൽ കേസുകളിൽ നിന്ന് 87 മരണങ്ങൾ. UAE, 6300 ൽ പരം കേസുകളിൽ നിന്ന് 37 മരണങ്ങൾ. ഖത്തറിൽ ഇതുവരെ 4600-ലധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ. ബഹ്റിനിൽ 1700 ലധികം കേസുകളിൽനിന്ന് 7 മരണങ്ങൾ. കുവൈറ്റിൽ ആകെ കേസുകൾ 1600 കടന്നു. 5 മരണം. ഒമാനിൽ ആകെ കേസുകൾ 1000 ൽ പരം കേസുകളിൽ നിന്ന് 6 മരണങ്ങൾ. ഒമാനിൽ കൊവിഡ് ബാധമൂലം 76 കാരനായ മലയാളി ഡോക്ടർ അന്തരിച്ചു. ഹോളോകാസ്റ്റിനെ കുറിച്ചു വിദ്യാർഥികളെ പഠിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച മാർജിറ്റ് ബച്ച് ഹാൾട്ടർ ഫെൽഡ്മാൻ കോവിഡ് മൂലം തൊണ്ണൂറാമത്തെ വയസ്സിൽ മരണമടഞ്ഞു. ലണ്ടനിൽ ഫേസ്മാസ്ക് നിർബന്ധമാക്കി ഗവർണർ. കോറോണയോടൊപ്പം വ്യാജപ്രചാരണങ്ങളും ലോകത്തെ കീഴടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 18 മില്യനോളം ഇമെയിൽ അക്കൗണ്ടുകൾ ബ്ലോക്ക്‌ ചെയ്തതായി ഗൂഗിൾ കൊറോണവൈറസ് വ്യാപനത്തെ തുടർന്നുള്ള വിമാനങ്ങളിൽ, സാമൂഹ്യ അകലം ഉറപ്പാക്കാൻ നടുവിലെ സീറ്റ് ഒഴിച്ചിടാൻ ആണ് തിരുമാനമെന്ന് വിമാനകമ്പനി ആയ സ്പേസ്ജെറ്റ്. ഇന്ത്യയിൽ ഇതിനകം രണ്ടായിരത്തിലധികം രോഗികൾ രോഗമുക്തി നേടി. ഇന്നലെയും തൊള്ളായിരത്തിലധികം പുതിയ രോഗികളാണ് ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം മറ്റു പല രാജ്യങ്ങളിലെയും പോലെ അസാധാരണമാം വിധം വർദ്ധിക്കുന്നില്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് ആശാവഹമായ ഒന്നാണ്. ഇതുവരെ മൂന്നു ലക്ഷത്തി ഇരുപതിനായിരത്തോളം ടെസ്റ്റുകൾ ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. അതിലൂടെ കണ്ടെത്തിയ ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 14300-ന് മുകളിലാണ്. ഇതിൽ പതിനായിരത്തോളം രോഗികളും ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 3300-ലധികം രോഗികൾ. ഡൽഹി, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് മറ്റുള്ളവ. ഇവിടെയെല്ലാം ആയിരത്തിലധികം രോഗികളുണ്ട്. ഇന്ത്യയിലെ ആകെ മരണസംഖ്യ 500-നോട് അടുക്കുന്നു. മഹാരാഷ്ട്രയിൽ മാത്രം ഇരുന്നൂറിലധികം മരണങ്ങളുണ്ടായി. കേരളത്തിൽ ഇന്നലെ ഒരാൾ കൂടി മാത്രമാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 395 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 255. പുതുതായി അധികം രോഗികളില്ലാത്തതിൻ്റെ ആശ്വാസത്തിൽ 20-ന് ശേഷം കേരളത്തിൽ പല ജില്ലകളിലും കാര്യമായ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഇളവുകൾ ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഈ ദുരന്തത്തിൻ്റെ യഥാർത്ഥ ചിത്രം നമുക്ക് നേരിട്ട് അനുഭവം ഇല്ലാത്തതിനാൽ തന്നെ വളരെ ലാഘവത്തോടെ കാര്യങ്ങളെ സമീപിക്കാനുള്ള ഒരു പ്രവണത നമുക്കിടയിൽ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലുമുണ്ടായ ആൾക്കൂട്ടങ്ങൾ അതിൻറെ ഒരു സൂചനയാണ്. നമ്മൾ മനസ്സിലാക്കേണ്ടത് ഈ പകർച്ചവ്യാധികൾ എല്ലാം തന്നെ പകരുന്നത് മനുഷ്യൻ്റെ ചലനത്തിൻ്റെ വേഗതയിലാണ്. ലോക്ക് ഡൗണിലൂടെ ആ ചലനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നതിനാലാണ് രോഗവ്യാപനത്തെയും നമ്മൾ കുറെയൊക്കെ നിയന്ത്രിച്ചതും. എന്നുകരുതി നമ്മൾ പൂർണമായി അതിനെ വരുതിയിലാക്കി എന്നല്ല അർത്ഥം. മനുഷ്യൻ വീണ്ടും ചലിച്ചു തുടങ്ങുമ്പോൾ സമൂഹത്തിൽ എവിടെയെങ്കിലും നമ്മളറിയാതെ ഒരു സ്രോതസുണ്ടെങ്കിൽ അതൊരു സെക്കൻഡ് വേവിന് തിരി കൊളുത്തുകയും നമ്മൾ വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുകയും ചെയ്യാം. മനുഷ്യൻ്റെ ചലനം പരമാവധി കുറയ്ക്കുക എന്നുള്ളത് കുറച്ചുനാളത്തേക്ക് കൂടി അതീവ പ്രാധാന്യമുള്ളതാണ്. അത്യാവശ്യത്തിനല്ലാതെ ഒരു കാര്യത്തിനും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, രോഗലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായത്തിനല്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുത്. വാഹനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും ആശുപത്രികളിലും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം സ്ഥിരമായി പുറത്തു പോകേണ്ടി വരുന്നവർ വീട്ടിലെ വയോജനങ്ങളുമായും കുട്ടികളുമായും ഗർഭിണികളുമായും ഇടപഴകുന്നത് പരമാവധി കുറയ്ക്കണം. തിരിച്ചെത്തിയാലുടൻ കൈകൾ സോപ്പിട്ട് കഴുകണം. പൊതുജനങ്ങൾക്ക് ഇളവുകൾ അനുവദിക്കുമ്പോൾ ജോലിഭാരം ഇരട്ടിയാകാൻ പോകുന്നത് നമ്മുടെ പോലീസുകാർക്കാണ്. അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. സാധിക്കുമെങ്കിൽ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും ശ്രദ്ധിക്കുക. ഓർക്കണം, ഈ ഇളവുകളിൽ നമ്മൾ എത്രത്തോളം ജാഗ്രതയോടെ ഇരിക്കുന്നു എന്നതനുസരിച്ചായിരിക്കും, നമ്മുടെ ഭാവിയും നിർണയിക്കപ്പെടുന്നത്.. ലേഖകർ Manoj Vellanad After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities. Navajeevan Navalayam Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ജാക്ക് ഗ്രീലിഷ് ഇനി സിറ്റിക്ക് വേണ്ടി ബൂട്ട് കെട്ടും. പ്രീമിയർലീഗിലെ റെക്കോർഡ് തുകയ്ക്ക് ആസ്റ്റൺ വില്ലയുടെ പടനായകൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂട് മാറി . ആസ്റ്റൺ വില്ലയെ വില്ല പാർക്കിൽ ഒറ്റയ്ക്ക് നയിച്ച അവരുടെ കപ്പിത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഇനി ബൂട്ട് കെട്ടും. പ്രീമിയർ ലീഗിലെ തന്നെ റെക്കോർഡ് തുകയ്ക്കാണ് ഗ്രീലിഷിന്റെ കൂടുമാറ്റം. ആസ്റ്റൺ വില്ലയുടെ അത്ഭുത പ്രതിഭ യെ 100 മില്യൺ എന്ന ഭീമമായ തുക നൽകിയാണ് ഷേഖ് മൻസൂർ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ എത്തിച്ചത്. വിങ്ങുകളിലൂടെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഗ്രീലിഷിന്റെ സാന്നിധ്യം പ്രീമിയർ ലീഗ് നിലനിർത്താൻ പോരാടുന്ന പെപ്പിന്റെ ശ്രമങ്ങൾക്ക് കരുത്തു പകരും എന്ന് തീർച്ച. Jack Grealish to Manchester City F C ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിയെങ്കിലും തോമസ് ട്യുചെൽ ന്റെ ജർമൻ തന്ദ്രങ്ങൾക്കു മുന്നിൽ പതരി വീണ സിറ്റി, ചെൽസിക്ക് മുന്നിൽ കിരീടം അടിയറവു വെക്കുമ്പോൾ ഷേക്ക് മൻസൂർ ഇത്തരമൊരു വമ്പൻ സൈനിങ്‌ ലക്ഷ്യം വെച്ചിട്ടുണ്ടാകണം ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ Jack Grealish to Manchester City, here we go! Paperworks signed tonight between Aston Villa and City. £100m final fee, contract also signed until June 2026. ???????? #MCFC Grealish will undergo his medical in Manchester on Thursday morning in order to complete the record-deal. pic.twitter.com/JwVvEn5Ewl — Fabrizio Romano (@FabrizioRomano) August 4, 2021 കെവിൻ ഡി ബ്രൂയിനും, റഹീം സ്റ്റെർലിങ്ങും, റിയാദ് മെഹരെസും അടങ്ങിയ സിറ്റി മുന്നേറ്റ നിരക്ക് ഇനി ഇരട്ടി കരുത്താകും ഗ്രീലിഷിന്റെ സിറ്റി പ്രവേശനത്തിലൂടെ. 2026 വരെയുള്ള കോണ്ട്രാറ്റ് ആണ് ഗ്രീലിഷിനു നൽകിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് കൾ സൂചിപ്പിക്കുന്നത്.
പാതയിലേക്ക് വരാം. മതരഹിത മൂല്യങ്ങള്‍ സ്വാംശീകരിച്ചും മതനിരപേക്ഷതയിലേക്ക് വരാം. പക്ഷേ ജാതി സ്വീകരിച്ച് മതനിരപേക്ഷനാവാന്‍ പറ്റില്ല. ഇത് ഇന്ത്യന്‍ ധൈഷണികര്‍ മാത്രം നേരിടുന്ന പ്രശ്‌നമാണ്; അമേരിക്കയില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നില്ല. അതുകൊണ്ട് ജാതിയെ വിമര്‍ശിക്കാതെ മതത്തെ മാത്രം വിമര്‍ശിക്കുമ്പോള്‍ അത് സംഘ്പരിവാറിന് അനുകൂലമാവും. കൊവിഡ് വ്യാധി ലോകം മുഴുവന്‍ അടച്ചിടലിലേക്കും തൊഴില്‍ നഷ്ടങ്ങളിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും ലോകത്തെനയിച്ച വര്‍ഷമാണ് കടന്നുപോയത്. പക്ഷെ ഇന്ത്യയില്‍ ശ്രദ്ധേയമായ ചില ജനമുന്നേറ്റങ്ങളും പ്രതിഷേധങ്ങളുംകൂടി അതിനിടയില്‍ അരങ്ങേറി. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ സാമൂഹിക പ്രക്ഷുബ്ധതകളെ വിലയിരുത്തുകയാണ്, ശ്രദ്ധേയയായ കഥാകാരി ഷാഹിന കെ. റഫീഖുമായുള്ള അഭിമുഖഭാഷണത്തില്‍ പ്രമുഖ ഇടതുപക്ഷചിന്തകനായ കെ. ഇ. എന്‍. ഷാഹിന കെ. റഫീഖ്: ലോകമെമ്പാടും ഈ അടുത്തകാലത്തുണ്ടായ സമരങ്ങളെ മുന്‍നിരയില്‍ നയിച്ചത് സ്ത്രീകളാണ്, ഇന്ത്യയിലും അതേ. ഷഹീന്‍ ബാഗും ജാമിയയും എല്ലാം ഉദാഹരണങ്ങള്‍. കര്‍ഷക സമരത്തിലും അവരുടെ പങ്ക് വലുതാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തി ഒന്ന് ആക്കാനുള്ള നിയമപരമായ ചുവടുവെപ്പിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയും ചെയ്തിരിക്കുന്നു? കെ ഇ എന്‍: എന്റെ ആദ്യത്തെ പ്രതികരണം ഇരുപത്തിയൊന്നല്ല, ഇരുപത്തിയഞ്ചോ, ഇരുപത്തി എട്ടോ ആയാല്‍ പോലും കുഴപ്പമില്ല എന്നാണ്. എന്നുമാത്രമല്ല വിവാഹം എന്ന സ്ഥാപനത്തെത്തന്നെ വിമര്‍ശനാത്മകമായി നോക്കി കാണേണ്ട ഒരു കാലമാണ് ഇത്. അതിനകത്തുള്ള വൈരുധ്യങ്ങള്‍ ഒരു ബാധ്യത ആയി മാറിക്കൊണ്ടിരിക്കുകയാണ്. ‘വാട്ട് ഈസ് ഹിസ്റ്ററി’ എന്ന പുസ്തകത്തില്‍ ഇ.എച്ച്.കാര്‍, പൊതുവായ കാര്യങ്ങളെ പരാമര്‍ശിക്കാതെ ഒരു ഭാഗത്തെ മാത്രം അവതരിപ്പിക്കുന്ന രീതി ചരിത്രവിശകലനത്തില്‍ അപര്യാപ്തമാണ് എന്ന് പറയുന്നുണ്ട്. മൊത്തം സാഹചര്യത്തെ പരിഗണിക്കാതെ ഒരു പ്രതിസന്ധിയെക്കുറിച്ച് മാത്രമായിട്ട് നമ്മള്‍ അടയാളപ്പെടുത്തുന്നതും അനുചിതമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍, നവ ഫാസിസ്റ്റ് ഭരണകൂടം ഇങ്ങനെയൊരു നിയമം കൊണ്ടുവരുമ്പോള്‍ അത് ഒറ്റപ്പെട്ടതായി കാണാനാവില്ല. 2014-നു ശേഷം ഇന്ത്യയില്‍ പല സമയങ്ങളിലായി വന്നിട്ടുള്ള നിയമങ്ങളുടെ തുടര്‍ച്ചയാണ് അത്. അങ്ങനെ ആലോചിച്ചപ്പോള്‍ ഇതിന് എതിരായുള്ള അഭിപ്രായത്തിലാണ് ഞാന്‍ എത്തിപ്പെട്ടത്. പെണ്‍മനുഷ്യരുടെയോ ആണ്‍മനുഷ്യരുടെയോ ട്രാന്‍സ് മനുഷ്യരുടെയോ ഒരു മൗലികപ്രശ്‌നവുംഈ നവഫാസിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യപരമായി പരിഗണിച്ചിട്ടില്ല. ഈ ആളുകള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന ജനാധിപത്യകൂട്ടായ്മ പൊളിക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2002-ലെ ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിലാണ് വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹം പൊളിക്കാനുള്ള പ്രായോഗികശ്രമം വിപുലമായി നടക്കുന്നത്. അതാണ് പിന്നീട് ‘ലവ് ജിഹാദ്’ ആയി മാറുന്നത്. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍, വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ ഉള്ളവര്‍ പെട്ടെന്ന് വിവാഹത്തിന് ഒരുങ്ങുന്നതും കുട്ടികളെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ഈ എതിര്‍പ്പിനെ മറികടന്ന് കുടുംബത്തിനകത്ത് സ്വീകാര്യത ലഭിക്കാനാണ്. ഒരുദാഹരണംകൊണ്ട് വ്യക്തമാക്കാം. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ബലാത്സംഗത്തെ മാധ്യമങ്ങള്‍ അങ്ങേയറ്റം രോഷത്തോടെ, വൈകാരികമായാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം ഭരണകൂട നേതൃത്വത്തില്‍ നടക്കുന്ന ബലാത്ക്കാരങ്ങളെ, കാശ്മീരില്‍ സൈന്യം നടത്തുന്നത്, നമ്മള്‍ നിശ്ശബ്ദതയുടെ സമുദ്രത്തില്‍ മുക്കിക്കൊല്ലും. പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഭരണകൂടംതന്നെ ക്രിമിനലാവുന്നതിന്റെ, ജനാധിപത്യ- മത നിരപേക്ഷ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ജനാധിപത്യവാദികള്‍ ഈ നിയമത്തെ എതിര്‍ക്കുന്നത്. വിവാഹപ്രായം പതിനെട്ടായി തന്നെ വച്ചുകൊണ്ട്, വൈകി വിവാഹം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാം. അതിനു തയ്യാറാവുന്നവര്‍ക്ക് ഗവണ്മെന്റില്‍നിന്ന് പാരിതോഷികങ്ങളും ആനുകൂല്യങ്ങളും നല്‍കാവുന്നതാണ്. നിയമങ്ങള്‍ വിശദമായ ചര്‍ച്ചകളില്ലാതെ ഇപ്പോള്‍ വാട്ടിയെടുക്കുകയാണ് ചെയ്യുന്നത്, അത് ദഹനക്കേട് ഉണ്ടാക്കുകയേ ചെയ്യൂ.
ഇന്ന് ലോക ആരോഗ്യ ദിനം. ലോക ആരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഇന്ന് ആരോഗ്യ ദിനം നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഉന്നമനത്തിനായാണ് സമർപ്പിച്ചിരിക്കുന്നത്. ലോകം മുഴുവൻ കൊവിഡ് 19 ന്റെ കരവലയത്തിൽ നിന്നും രക്ഷപെടാനുള്ള തന്ത്രപ്പാടിലാണ്. ഈ ദിവസം നമ്മൾ മലയാളികൾ ഓർത്തിരിക്കേണ്ട ഒരു മുഖമുണ്ട്. സിസ്റ്റർ ലിനിയുടേത്. നിപ്പ ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനിയെ അല്ലാതെ മറ്റാരെ ഓർക്കാനാണ് കേരളം. ലിനിയുടെ വരവും കാത്ത് ഇപ്പോഴും പ്രതീക്ഷയോടെ ഉമ്മറത്ത് കാത്ത് നിൽക്കാറുണ്ട് മക്കളായ സിദ്ധാർത്ഥും റിതുലുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് 19 നിൽ നിന്നും കരകയറാൻ കേരളത്തിനും ലോകത്തിനും കഴിയുമെന്ന പ്രതീക്ഷയിലാണ് ലിനിയുടെ ഭർത്താവ് സജീഷും. നിലവിൽ കൂത്താളി ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സജീഷ് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട് സജീഷ്. പേരാമ്പ്ര പ്രദേശത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അനുബന്ധ വാര്‍ത്തകള്‍ കൊവിഡ്19: പ്രകോപനപരവും ഭിന്നിപ്പിക്കുന്നതുമായ പ്രസ്ഥാവനകൾ ഒഴിവാക്കണമെന്ന് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് ജെ പി നദ്ദ 'രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ സാധിക്കില്ല' - വീണ്ടും നഴ്‌സായി ജോലിയിൽ പ്രവേശിക്കില്ലെന്ന് ബിഗ്‌ബോസ് താരം ജൂലി കൊവിഡ് 19; പുറത്ത് കാവലായി പൊലീസ് ഭർത്താക്കന്മാർ, കരുതലായി നഴ്സ് ഭാര്യമാരും: കുറിപ്പ് അന്നത്തെ ആ അവഗണന ഇന്നും വേദനിപ്പിക്കുന്നു, തുറന്ന് വെളിപ്പെടുത്തി രോഹിത് ശർമ ബിഗ് ബോസ് സീസൺ അവസാനിപ്പിക്കുന്നു! " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
1996 ല്‍ പുറത്തിറങ്ങിയ Into the Wild എന്ന പുസ്ടകത്തിലെയും (January 1993, Jon Krakauer) , 2001 ല്‍ അതേ പേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിലെയും (a film by Sean Penn in 2007 with Emile Hirsch portraying McCandless) കഥക്ക് കാരണമായ റിയല്‍ ലൈഫ് കാരക്ടര്‍ . സാഹസികതയെ സ്നേഹിച്ചു ഏകാന്തതയെ കൂട്ടുകാരിയാക്കി ലോകം കാണാനിറങ്ങിയ ഈ സഹസികന്‍, Alexander Supertramp എന്ന തൂലികാ നാമത്തിലായിരുന്നു തന്റെ അനുഭവങ്ങള്‍ എഴുതിയിരുന്നത്. 1992 ഏപ്രില്‍ മാസത്തില്‍ അലാസ്കന്‍ വന്യതയിലേക്ക് ഏകനായി കയറിപ്പോയ McCandless ന്റെ ജഡം, നാല് മാസങ്ങള്‍ക്ക് ശേഷം Sushana നദിയുടെ കിഴക്കേ തീരത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ നശിക്കാറായ ബസിലെ സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. മുകളിലെഴുതിയിരിക്കുന്നത് McCandless തന്റെ ജേര്‍ണലില്‍ കുറിച്ചിട്ട അവസാന വാക്കുകളാണ്. ഇതേ ലേഖനം മാതൃഭൂമി വിദ്യയിൽ അച്ചടിച്ച് വന്നപ്പോൾ തന്റെ പത്താമത്തെ വയസ്സില്‍ താന്‍, അച്ഛനു നിയമാനുസ്രതമായി ഉണ്ടായ കുട്ടിയല്ല എന്ന തിരിച്ചറിവാണ് McCandless ന്റെ ജീവിതത്തോടും സമൂഹത്തോടുമുള്ള കാഴച്ചപ്പാടുകള്‍ മാറ്റി മറിച്ചത്. 1990 ല്‍ സര്‍വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ McCandless, പഠന ശേഷം തന്റെ കൈവശം ആകെ ഉണ്ടായിരുന്ന $25,000 ഡോളര്‍ ഒരു ചാരിറ്റബിള്‍ ട്രസ്റിന് സംഭാവന നല്‍കിയ ശേഷമാണ് ഏകനായി ലോകം കാണാനായി ഇറങ്ങുന്നത്. Arizona, California, South Dakota, Carthage തുടങ്ങിയ സ്ഥലങ്ങളിലൂടെ പല വേഷങ്ങളില്‍ പല ജോലികള്‍ ചെയ്ത് McCandless സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഈ കാലങ്ങളിലോക്കെയും Alexander Supertramp എന്ന പേരില്‍ തന്റെ അനുഭവങ്ങള്‍ അദേഹം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മുതല്‍ ഏകാകിയായ ഈ സഞ്ചാരിയെ ആളുകള്‍ സ്നേഹിച്ചു തുടങ്ങി. മെക്സിക്കൊ വരെ നീണ്ട ആ യാത്രയില്‍ മരണത്തെ പല തവണ മുഖാമുഖം കാണേണ്ടി വന്നു. അങ്ങിനെ 1992 ഏപ്രില്‍ മാസത്തില്‍ തന്റെ അവസാന യാത്രയായ അലാസ്കന്‍ ജേര്‍ണിക്ക് തീരുമാനമെടുത്തു. നഗര ജീവിതം മടുത്തു കഴിഞ്ഞ McCandless, ഒരാള്‍ക്ക് ഒറ്റയ്ക്ക് ഈ പ്രകൃതിയില്‍ എങ്ങിനെ ജീവിക്കാം എന്ന് ലോകത്തെ കാണിച്ചു കൊടുക്കണമെന്നു തോന്നി. പക്ഷെ ഏകനായി വന്യതയില്‍ താമസിക്കുവാനുള്ള യാതൊരുവിധ തയ്യാറെടുപ്പുകളും കൂടാതെയാണ് അദേഹം യാത്ര തിരിച്ചത്. യാത്രക്കിടെ ലിഫ്റ്റ്‌ കൊടുത്ത Jim Gallien എന്ന ആളാണ്‌ McCandless ജീവനോടെ കണ്ട അവസാനത്തെ ആള്‍. ക്ലേശകരമായ യാത്രക്കൊടുവില്‍ Denali National Park ലെ മഞ്ഞു മൂടി കിടന്ന വിജനമായ ഒരു നദിയോരത്ത് പണ്ടാരോ ഉപേഷിച്ച് പോയ ഒരു പഴയ ബസില്‍ അഭയം പ്രാപിച്ചു. അവിടെ ഏകാന്തതയുടെ തടവറയില്‍ കിടന്നു McCandless ഇങ്ങനെ എഴുതി ...HAPPINESS ONLY REAL WHEN SHARED... 112 ദിവസം നീണ്ട ആ യാത്രക്കൊടുവില്‍ പട്ടിണി മൂലവും പോഷകങ്ങളുടെ അഭാവം മൂലവുമാണ് McCandless മരണപ്പെടുന്നത്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ ഇറച്ചി ഉണക്കി സൂക്ഷിക്കുന്നതിലും അദേഹം പരാജയപ്പെട്ടു. മരണം അടുത്തി എന്നി തിരിച്ചറിഞ്ഞ നാള്‍ തന്റെ സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കയറി , താന്‍ ഏറെ സ്നേഹിക്കുകയും എന്നാല്‍ തന്നെ തിരിച്ചറിയുകയും ചെയ്യാഞ്ഞ ഈ ലോകത്തോട്‌ McCandless വിട പറഞ്ഞു. പട്ടിണി മൂലം മരിക്കുമ്പോള്‍ അദേഹത്തിന് 30kg തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ! Into the Wild എന്ന ചിത്രം McCandless ന്റെ ജീവിതം അതേപടി പകര്‍ത്തിയിട്ടുണ്ട്. ചിത്രം അവസാനിക്കുമ്പോള്‍ നമ്മുടെ മനസ്സിലുണ്ടാകുന്ന വികാരമാണ് McCandless ഈ ലോകത്ത് അവശേഷിപ്പിച്ചു കടന്നു പോയ ഏക വസ്തു!! അടിക്കുറിപ്പ് :. 2007 ല്‍ Ron Lamothe , The Call of the Wild എന്ന പേരില്‍ ഇതേ കുറിച്ച് ഒരു ഡോക്കുമെന്ട്ടറിയും നിര്‍മ്മിച്ചിട്ടുണ്ട് . McCandless ന് അവസാനം അഭയം നല്‍കിയ "Magic Bus" (അദേഹം അങ്ങിനെ ആണ് വിളിച്ചിരുന്നത്‌ ) കിടക്കുന്ന സ്ഥലം ഇപ്പോള്‍ ഒരു പ്രധാന സന്ദര്‍ശക കേന്ദ്രമാണ് .
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. DAY IN PICSMore Photos ബ്രസീൽ അല്ലാതെ എന്ത്... തൃശൂർ സാഹിത്യ അക്കാഡമിയിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന ബ്രസീൽ ഫുട്ബാൾ ടീം ആരാധകനായ സാലീ. കൂർക്കഞ്ചേരി സ്വദേശിയായ സാലി അറിയപ്പെടുത്ത കിണറപണിക്കാരൻ കൂടിയാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് മെമ്പർഷിപ്പ് ക്യാമ്പയിൻ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്യുന്നു. 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പ്രിയ വായനക്കാർക്കായി എഴുത്തിന്റെ പുതിയ മേഖല പരിചയപ്പെടുത്തുകയാണ് ഡി സി ബുക്‌സ്. പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്‍ എഴുതുന്ന കഥയുടെ തുടര്‍ച്ച എഴുതാനുള്ള വളരെ അപൂർവമായ ഒരവസരമാണ് യുവ എഴുത്തുകാരെ തേടിയെത്തിയിരിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ ക്യാംപില്‍ പങ്കെടുത്ത എഴുത്തുകാര്‍ പൂരിപ്പിക്കുന്ന ഓരോന്നും ഓരോ പൂര്‍ണ്ണ കഥകാളായിരിക്കും. അങ്ങനെ പല എഴുത്തുകാര്‍ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരു തുടര്‍ക്കഥ. ഈ കഥകളുടെ അവസാനം ബെന്യാമിന്‍തന്നെ പൂര്‍ണ്ണമാക്കും. പ്രിയപ്പെട്ട വായനക്കാർക്കും യുവ എഴുത്തുകാർക്കൊപ്പം ഡിസി ബുക്സിന്റെ ഈ പുതിയ ഉദ്യമത്തിൽ പങ്കാളികളാകാം. അതിനായി കഥാഭാഗങ്ങളുടെ വീഡിയോ #KathayaMama, #DCBooks എന്നീ ഹാഷ്ടാഗുകളോടെ ഡിസി ബുക്സിനെ ടാഗ് ചെയ്ത് നിങ്ങളുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പോസ്റ്റ്‌ ചെയ്താൽ മാത്രം മതിയാകും. മെയ് 11 തിങ്കളാഴ്ചയാണ് കഥയുടെ തുടക്കം ബെന്യാമിൻ അവതരിപ്പിച്ചത്. കഥാവതരണങ്ങള്‍ക്കായി ഡി സി ബുക്‌സിന്റെ യുട്യൂബ് ചാനലും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും സബ്‌സ്‌ക്രൈബ് ചെയ്യൂ. ദിവസം തോറും പുതിയ അദ്ധ്യായങ്ങൾക്കായി കാത്തിരിക്കുക ! Share Prev Post എന്‍.വി കൃഷ്ണവാരിയരുടെ ജന്മവാര്‍ഷികദിനം Next Post കേട്ടറിവിൽ നിന്നും പിറവിയെടുത്ത ‘ബുധിനി’, വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍ ‘ഗുഡ് ബൈ മലബാർ’, കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം ‘വല്ലി’; 1029 രൂപയുടെ മൂന്ന് കൃതികൾ വെറും 99 രൂപയ്ക്ക് ഒന്നിച്ചു ഡൗൺലോഡ് ചെയ്യാം ഒരിക്കൽ കൂടി !
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോർപറേഷനുകളുടെ വായ്പാ ധനസഹായവും കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ചാണ് മിതമായ പലിശനിരക്കിൽ വനിതകൾക്ക് വേണ്ടിയുള്ള വിവിധ വായ്പാ പദ്ധതികൾ വനിത വികസന കോർപ്പറേഷൻ നടപ്പിലാക്കി വരുന്നത്. സ്വയംതൊഴിൽ പദ്ധതി 18 വയസ്സിനും 55 വയസ്സിനും പ്രായമുള്ളവർക്ക് സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാന പരിധി ഗ്രാമങ്ങളിൽ 98000 രൂപയും, പട്ടണങ്ങളിൽ 120000 രൂപയുമാണ്. പരമാവധി വായ്പാ തുക പൊതുവിഭാഗത്തിൽ ഉള്ളവർക്ക് മൂന്നു ലക്ഷം രൂപ വരെയാണ്. പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി അഞ്ചുവർഷവും ആണ്. പിന്നോക്ക വിഭാഗ വനിതകൾക്ക് സ്വയം വായ്പാ പദ്ധതിക്ക് 10 ലക്ഷം വരെ ലോൺ ലഭിക്കും. പലിശ നിരക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ലോണുകൾക്ക് ആറു ശതമാനം, അഞ്ചു മുതൽ പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 8 ശതമാനം. തിരിച്ചടവ് കാലാവധി അഞ്ച് വർഷവുമാണ്. ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ, ക്രെഡിറ്റ് ലൈൻ 1 ക്രെഡിറ്റ് ലൈൻ 2 ഇങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. പരമാവധി വായ്പാ തുക ക്രെഡിറ്റ് ലൈൻ വണ്ണിന് 20 ലക്ഷം രൂപ ക്രെഡിറ്റ് ലൈൻ 2ന് 30 ലക്ഷം രൂപ. പലിശ നിരക്ക് ആറ് ശതമാനവും, തിരിച്ചടവ് കാലാവധി അഞ്ചുവർഷം ക്രെഡിറ്റ് ലൈൻ 1 വായ്പ അപേക്ഷിക്കുന്നവരുടെ വരുമാനപരിധി ഗ്രാമങ്ങളിൽ 81,000 രൂപവരെയും പട്ടണങ്ങളിൽ ഒരു ലക്ഷത്തി മൂവായിരം രൂപ വരെയുമാണ്. ക്രെഡിറ്റ് ലൈൻ 2 വിന് അപേക്ഷിക്കുന്നവർക്ക് വരുമാനപരിധി ആറ് ലക്ഷം രൂപവരെ. ഒന്നിലധികം വനിതകൾ ചേർന്ന് നടത്തുന്ന സംയുക്ത സംഘങ്ങൾക്ക് നൽകുന്ന ലഘുവായ്പാ പദ്ധതി. പിന്നോക്കവിഭാഗ വനിതകളുടെ കൂട്ടുസംരംഭത്തിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പരമാവധി 20 വനിതകൾക്ക് വരെ അംഗങ്ങളാകാൻ സാധിക്കും. ഓരോ അംഗങ്ങൾക്കും നൽകാവുന്ന പരമാവധി വായ്പാ തുക 50000 രൂപയാണ്. വായ്പയുടെ പലിശ നിരക്ക് നാല് ശതമാനം. നാലു വർഷമാണ് വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിത ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി ലഭിക്കാവുന്ന വായ്പാതുക 50 ലക്ഷം രൂപ വരെ. പലിശനിരക്ക് എസ്.എച്ച്.ജി സംരംഭങ്ങൾക്ക് അഞ്ച് ശതമാനം, എൻജിഒ നടത്തുന്ന സംരംഭങ്ങൾക്ക് രണ്ടു ശതമാനം. തിരിച്ചടവ് കാലാവധി മൂന്നു വർഷം. വനിതാ വികസന കോർപറേഷനുകളുടെ പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന പെൺകുട്ടികൾക്ക് പത്തുലക്ഷം രൂപ വരെ ലോൺ ലഭിക്കും മൂന്നര ശതമാനമാണ് വാർഷിക പലിശ. വിദേശത്താണ് പഠിക്കുന്നത് എങ്കിൽ പരമാവധി 20 ലക്ഷം രൂപ വരെ ലോൺ. ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന പെൺകുട്ടികൾക്ക് 20 ലക്ഷം രൂപ വരെ ലോൺ ലഭിക്കും. മൂന്ന് ശതമാനം പലിശ. വിദേശത്താണ് പഠിക്കുന്നത് എങ്കിൽ 30 ലക്ഷം വരെ ലോൺ ലഭിക്കും. പലിശ നിരക്ക് അഞ്ച് ശതമാനം. തിരിച്ചടവ് കാലാവധി അഞ്ച് വർഷം. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികൾക്ക് ഇന്ത്യയിൽ പഠിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ ലോൺ. വിദേശത്താണ് പഠിക്കുന്നത് എങ്കിൽ 20 ലക്ഷം രൂപവരെ ലോൺ. പലിശ നിരക്ക് 4 ശതമാനം. യു ജി സി യും യൂണിവേഴ്സിറ്റികളും, എ ഐ സി ടി യു, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും അംഗീകരിച്ച കോഴ്സുകൾക്ക് ആണ് വിദ്യാഭ്യാസ വായ്പകൾ ലഭിക്കുക. വനിതാ വികസന കോർപ്പറേഷനുങ്ങളുടെ ഈ വായ്പകൾക്ക് വേണ്ടിയുള്ള അപേക്ഷാഫോം കോർപ്പറേഷനുകളുടെ എല്ലാ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. www.kswdc.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നിരവധി ആരോഗ്യഗുണങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ജീരകം. നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഒരു സുഗന്ധവ്യഞ്ജനം കൂടിയാണ് ഇത്. ജീരകവെള്ളമായും കറിയിൽ മറ്റുമായും പലവിധ മരുന്നുകൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ തീരെ പ്രതീക്ഷിക്കാത്ത ചില ആരോഗ്യ ഗുണങ്ങളും ഇതിൽ കാണാൻ കഴിയും. അത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന ഒന്നാണ് ഇത്. ദുർബലമായ ദഹന സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള തൈമോൾ എന്ന ഘടകവും മറ്റു ചില എണ്ണകളുമാണ് വളരെയേറെ സഹായിക്കുന്നത്. ഇത് ഉമിനീർ ഉൽപാദിപ്പിക്കുന്നതിൽ ഒമിനിർ ഗ്രന്ഥിയെ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി ദഹന പ്രക്രിയ എളുപ്പമാക്കാനും ഇത്. സഹായിക്കുന്നുണ്ട്. ദഹനം മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ് എങ്കിൽ ജീരകവെള്ളം ദിവസത്തിൽ മൂന്ന് തവണയെങ്കിലും കുടിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കുന്ന ഒന്നാണ്. ഇതിന് ചീരക വെള്ളം എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Share FacebookWhatsApp Prev Post കരിപിടിച്ച വിളക്കുകൾ ഇനി നല്ല ക്ലീനാക്കി എടുക്കാം.. ഈ പൗഡർ ഉപയോഗിച്ചാൽ മതി…ഇനി വെളുക്കും..| Cleaning Tips,Tricks
ഏതെങ്കിലും തരത്തിലുള്ള ലോൺ, സെക്യുവേർഡ് അല്ലെങ്കിൽ അൺസെക്യുവേർഡ് ലോൺ എടുക്കുന്നതിനുള്ള മുൻപ് ചെയ്യേണ്ടത്, അതിൽ അടയ്‌ക്കേണ്ട ഇഎംഐ, പലിശ ബാധ്യതകൾ എന്നിവ നിർണ്ണയിക്കുക എന്നതാണ്. ആവശ്യമായ ഈ മൂല്യങ്ങൾ കണക്കാക്കുന്നതിനുള്ള മികച്ച ടൂളാണ് ഇഎംഐ കാൽക്കുലേറ്റർ. ലെന്‍ഡിംഗ് സ്ഥാപനങ്ങളുടെ ഔദ്യോഗിക പോര്‍ട്ടലുകളിലും തേര്‍ഡ്-പാര്‍ട്ടി വെബ്സൈറ്റുകളിലും ലഭ്യമായ അത്തരം കാല്‍ക്കുലേറ്ററുകള്‍ മൂന്ന് സെറ്റ് വിവരങ്ങള്‍ മാത്രം ഉപയോഗിച്ച് ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്‍റുകള്‍ ലഭ്യമാക്കുന്നു. നിരാകരണം കാൽക്കുലേറ്റർ(കൾ) ജനറേറ്റ് ചെയ്ത ഫലങ്ങൾ സൂചകമാണ്. ലോണിൽ ബാധകമാകുന്ന പലിശ നിരക്ക് ലോൺ ലഭ്യമാക്കുന്ന സമയത്ത് നിലവിലുള്ള നിരക്കുകളെ ആശ്രയിച്ചിരിക്കും. കാൽക്കുലേറ്റർ (കൾ) അതിൻ്റെ ഉപയോക്താക്കൾക്ക് ഒരു സാഹചര്യത്തിലും ബജാജ് ഫൈനാൻസ് ലിമിറ്റഡ് ("ബിഎഫ്എൽ") സാക്ഷ്യപ്പെടുത്തിയ ഫലങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും സാഹചര്യത്തിൽ ബിഎഫ്എൽ ന്‍റെ ബാധ്യത, ഉറപ്പ്, വാറന്‍റി, ഏറ്റെടുക്കൽ അല്ലെങ്കിൽ പ്രതിബദ്ധത, സാമ്പത്തികമായ, പ്രൊഫഷണൽ ഉപദേശം എന്നീ ഫലങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ളതല്ല. ഉപയോക്താക്കൾ/കസ്റ്റമർ ഡാറ്റ ഇൻപുട്ടിൽ നിന്ന് ജനറേറ്റ് ചെയ്ത വിവിധ ഇലസ്ട്രേറ്റീവ് സാഹചര്യങ്ങളുടെ ഫലങ്ങൾ ലഭിക്കാൻ ഉപയോക്താക്കളെ/കസ്റ്റമർമാരെ സഹായിക്കുന്ന ഒരു ടൂൾ മാത്രമാണ് കാൽക്കുലേറ്റർ (കൾ). കാൽക്കുലേറ്ററിന്‍റെ ഉപയോഗം പൂർണ്ണമായും ഉപയോക്താവിന്‍റെ/കസ്റ്റമറിന്‍റെ റിസ്ക്കിലാണ്, കാൽക്കുലേറ്റർ ഉപയോഗത്തിന്‍റെ ഫലമായുണ്ടാകുന്ന എന്തെങ്കിലും പിശകുകൾക്ക് ബിഎഫ്എൽ ഉത്തരവാദിയല്ല. പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ എന്താണ് ഒരു ഇഎംഐ? ഇത് എങ്ങനെയാണ് കണക്കാക്കുന്നത്? ഇഎംഐ എന്നാൽ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെൻ്റ്സ് എന്നാണ്. ഏതെങ്കിലും തരത്തിലുള്ള ലോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ അടയ്ക്കേണ്ട പ്രതിമാസ തുകയാണ് ഇത്. പലിശ ബാധ്യതകൾക്കൊപ്പം മുഴുവൻ ലോൺ തുകയും ചെറിയ പ്രതിമാസ തുകയായി വിഭജിച്ചിരിക്കുന്നു. കാലയളവ്, മുതൽ, ഈടാക്കുന്ന പലിശ നിരക്ക് എന്നിവ ഇഎംഐ കണക്കാക്കുന്നതിന് നിർണ്ണായകമായ മാനദണ്ഡങ്ങളാണ്. ഇഎംഐ കണക്കാക്കുന്നതിനുള്ള ഫോർമുല താഴെപ്പറയുന്നവയാണ്: ഇഎംഐ = P x R x (1+R)^N / [(1+R)^N-1], P എന്നാൽ പ്രിൻസിപ്പൽ ആണ്, R പലിശ നിരക്കും, N എന്നത് കാലയളവും. അടയ്‌ക്കേണ്ട ഇഎംഐ, അടയ്‌ക്കേണ്ട മൊത്തം പലിശ എന്നിവ കണക്കാക്കാൻ പ്രിൻസിപ്പൽ, കാലയളവ്, പലിശ നിരക്ക് എന്നിവ എന്‍റർ ചെയ്ത് വിശദമായ അമോർട്ടൈസേഷൻ ഷെഡ്യൂൾ നേടുക. How to use an EMI calculator? ഒരു ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് ലളിതമാണ്. നിങ്ങൾ വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ലോൺ തുക, റീപേമെന്‍റ് കാലയളവ്, ലോൺ പലിശ നിരക്ക് എന്നിവ തിരഞ്ഞെടുക്കാൻ സ്ലൈഡർ ഉപയോഗിക്കുക. നിങ്ങൾ ഈ മൂന്ന് ഇൻപുട്ടുകൾ തിരഞ്ഞെടുത്താൽ, നിങ്ങളുടെ ഇഎംഐ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതാണ്. ഈ ടൂളുകൾ സൗജന്യമായി ലഭ്യമാകുന്നതും എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാവുന്നതുമാണ്.
എല്ലാ കാലത്തും വിശ്വാസികളുടെ ഏറ്റവും പ്രീയപ്പെട്ട സങ്കീർത്തനമാണ് ഇരുപത്തിമൂന്നാം സങ്കീർത്തനo. ദാവീദ് തൻ്റെ ജീവിതത്തിലെ അനുഭവങ്ങൾ ഇവിടെ എഴുതുകയാണ്. യഹോവ എൻ്റെ ഇടയനാണ് എന്ന ശക്തമായ വിശ്വാസ പ്രഖ്യാപനത്തോടെയാണ് ഈ സങ്കീർത്തനം ആരംഭിക്കുന്നത്. ഒന്നാമതായി ഇവിടെ കാണുന്നത് നമ്മുക്ക് ദൈവവുമായിട്ടുള്ള വ്യക്‌തിപരമായ ബന്ധമാണ്. യഹോവ ഇടയനാകുന്നു എന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. യഹോവ എൻ്റെ ഇടയൻ എന്നാണ്. എന്താണിതിൻ്റെ അർത്ഥം? എന്താണിതിൻ്റെ അർത്ഥം? ഇടയനായ യഹോവയ്‌ക്കു അനേകം ആടുകൾ ഉണ്ട്. എങ്കിലും അവൻ എന്നെ വ്യക്‌തിപരമായി അറിയുന്നു, പേർചൊല്ലി വിളിക്കുന്നു, എന്നെ സ്നേഹിക്കുന്നു. എത്ര വലിയോരു വിശ്വാസ അനുഭവമാണ്‌ ദാവീദ് വിവരിക്കുന്നത് എന്ന് നോക്കുക. അതുകൊണ്ട് ജീവിതത്തിൻ്റെ ഏതു സാഹചര്യത്തിലും എനിക്കും നിങ്ങൾക്കും ധൈര്യമായി പറയുവാൻ സാധിക്കട്ടെ, “യഹോവ എൻ്റെ ഇടയാനാകുന്നു.” രണ്ടാമതായി യഹോവ എനിക്കായി കരുതുന്നു. അതുകൊണ്ട് എനിക്ക് മുട്ടുണ്ടാകയില്ല. ജീവിതത്തിൽ പ്രയാസങ്ങൾ വരാത്തവരായി ആരും ഉണ്ടാകാത്തില്ല. എങ്കിലും യഹോവയിൽ ആശ്രയിക്കുന്നവൻ്റെ ആവശ്യങ്ങൾ നടത്തികൊടുക്കുവാൻ യഹോവ മതിയായവനാണ്. അവൻ തൻ്റെ ജനങ്ങളുടെ ആവശ്യങ്ങൾ മുന്നമേ അറിയുകയും അവർക്കായി കരുതുകയും ചെയ്യുന്നു. അതുകൊണ്ട് അനുഗ്രഹങ്ങൾ തേടി ആരും ഓടേണ്ട. പകരം യഹോവയെ അന്വേഷിക്കുമ്പോൾ, അവനെ സ്‌നേഹിക്കുമ്പോൾ, ആവശ്യങ്ങൾ അവൻ നിറവേറ്റി തരും. മൂന്നാമതായി യഹോവ എപ്പോഴും എൻ്റെ കൂടെ ഇരിക്കുന്നു. മനുഷ്യൻ്റെ സഹായം ലഭിക്കാത്ത സാഹചര്യങ്ങൾ ജീവിതത്തിൽ വരാം. എന്നാൽ അത്തരം കൂരിരുൾ താഴ്‌വരയിൽ കൂടി നടക്കുന്ന അനുഭവങ്ങളിലും യഹോവ എന്നോടു കൂടെയുണ്ട്. ഒരിക്കൽ plane–ൽ ഒരു ബാലൻ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് പ്രതികൂലമായ കാലാവസ്ഥയിൽ പെട്ടത്. യാത്രക്കാരെല്ലാം ഭയപ്പെട്ടു. ചിലർ നിലവിളിച്ചു. എന്നാൽ ഈ ബാലൻ മാത്രം ശാന്തമായി കാണപ്പെട്ടു. അപ്പോൾ അവനോട് ഒരു യാത്രക്കാരൻ ചോദിച്ചു, “മകനേ, നിനക്കു പേടിയില്ലേ?” അവൻ മറുപടി പറഞ്ഞു: “എനിക്ക് പേടി ഒട്ടുമില്ല. എൻ്റെ പപ്പാ ആണ് ഈ വിമാനം പരത്തുന്നത്. ഈ ധൈര്യമാണ് യഹോവ എന്നോടു കൂടെ ഉണ്ട് എന്ന ബോധ്യം നമുക്ക് നൽകുന്നത്. എന്നെ കേൾക്കുന്ന ഏവരുമെ, യഹോവ എൻ്റെ ഇടയനാകുന്നു എന്ന വിശ്വാസ പ്രഖ്യാപനത്തിനു പുതിയ മാനവും അർത്ഥവും നൽകിയത് യേശുവാണ്. ഞാൻ നല്ല ഇടയൻ എന്ന് അവൻ പറഞ്ഞു. ആ നല്ലിടയൻ എനിക്കും നിങ്ങൾക്കും വേണ്ടി കാൽവരി ക്രൂശിൽ രക്‌തം ചിന്തി മരിച്ചു. നമുക്ക് വേണ്ടി ജീവൻ നൽകിയ ആടുകളുടെ ഈ വലിയ ഇടയനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുവാൻ നമുക്കേവർക്കും സാധിക്കട്ടെ. ആമേൻ. യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Daniela B. Peter Motivational Speech: The LORD Is My Shepherd Nativity Scenes and Songs by Daniela B. Peter and Stefan B. Peter 1 Minute Welcome Speech and Christmas Message (Kindergarten) Oru Divasam Noor Addukkale (Malayalam Action Song) Christmas 2022 Click the logo below to go to Bejoy Peter’s Public Speaking Home Page to read the latest posts or scroll down to pick posts from tags. Pick Posts from Tags Short English Speech (162)Wisdom (137)Positive Attitudes (134)Motivation (120)School Assembly Speech (112)Hope-Inspiring Speeches (108)Helpful Practical Tips (106)God's Help (102)Speeches Related to Impact (97)Education Learning Teaching (88)Communication Skills (78)God's Love (74)Finding Success (64)Speeches on Meaning of Life and ❤️Love (60)Meaning of the Cross of Jesus (60)Persuasive Speech (58)Sample Speeches (57)How to Face Basic Problems of Life! (50)Ceremonial Speeches (35)Fear of Public Speaking (27) CategoriesAssorted, Life Impact Speeches, Malayalam Speeches, Sermonettes TagsGod's Help, God's Love, Hope-Inspiring Speeches, Meaning of the Cross of Jesus, Speeches on Meaning of Life and ❤️Love, Speeches Related to Impact
1926 ജനുവരി പത്തൊമ്പതിനായിരുന്നു മൗലാനാ അബ്ദുൽ ബാരിയുടെ മരണം. തന്റെ കുടുംബത്തിലെയും തലമുറയിലെയും വലിയ പണ്ഡിതനും, അവധ് പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന ലക്നൗവിലെ പ്രശസ്തമായ ഫിറങ്കി മഹൽ കുടുംബാംഗവുമായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങൾക്ക് ശേഷം റാംപൂരിലെ നവാബ് തന്റെ അനുശോചനങ്ങൾ അറിയിക്കാനായി മൗലാനാ അബ്ദുൽ ബാരിയുടെ ബന്ധുക്കളെ സന്ദർശിക്കുകയുണ്ടായി. അതൊടൊപ്പം അവർ നേതൃത്വം നൽകിയിരുന്ന വലിയ മദ്രസയും അദ്ദേഹം സന്ദർശിച്ചു. അത് അദ്ദേഹത്തിന്റെ അധ്യാപകന്റെ മദ്രസയാണെന്നും ആ സംരംഭത്തിന് താൻ സേവനം ചെയ്യാൻ ഉദ്ദേശിക്കുന്നതായും അറിയിച്ച് നവാബ് വലിയ ഒരു തുക അവിടെ സംഭാവനയായി നൽകി. “ഇത് തങ്ങളുടെ അധ്യാപകന്റെ മദ്രസയാണ്” എന്ന നവാബിന്റെ പ്രസ്താവന അദ്ദേഹം അവിടെ പഠിച്ചിരുന്നുവെന്നോ, അദ്ദേഹത്തിന്റെ അധ്യാപകർ അവിടെ നിന്നും വിദ്യാഭ്യാസം നേടിയിരുന്നു എന്ന അർഥത്തിലോ ആയിരുന്നില്ല. നവാബ് ആഭിമുഖ്യം പുലർത്തിയിരുന്ന ന്യൂനപക്ഷമായ ശിയാക്കളും, ഫിറങ്കി മഹൽ കുടുംബം നിലയുറപ്പിച്ചിരുന്ന ഭൂരിപക്ഷമായ പാരമ്പര്യ സുന്നിവിഭാഗവും അത്രമേൽ സുഖകരമായ ബന്ധത്തിലല്ലാതിരുന്ന കാലത്താണ് ആ സംഭവമുണ്ടാകുന്നത്. നവാബ് സൂചിപ്പിച്ചത് ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് തന്റെ പൂർവ്വപിതാക്കൾ സുന്നികളായിരുന്ന കാലത്ത് ഫിറങ്കി മഹൽ കുടുംബത്തിലെ രണ്ട് അംഗങ്ങൾ റാംപൂരിൽ വന്നതും അധ്യാപനം നടത്തിയതുമായിരുന്നു. തന്റെ അധ്യാപകരിലൂടെ നവാബിന് പകർന്നുകിട്ടിയ അറിവ്, ഫിറങ്കി മഹൽ കുടുംബത്തിലെ അംഗങ്ങളുടെ പ്രവർത്തനങ്ങളോട് ഏറെ കടപ്പെട്ടിരുന്നു. താനൊരു ശിഈ ആയിരിക്കെ, ഏകദേശം രണ്ടു നൂറ്റാണ്ടിന്റെ ഇടവേള സംഭവിച്ചിട്ടും ഫിറങ്കി മഹൽ കുടുംബത്തിന്റെ ശിഷ്യനെന്ന നിലയിൽ നവാബ് മദ്രസയെ ആദരിക്കുകയും സംഭാവന നൽകുകയും ചെയ്തു. ശിഷ്യന് ഗുരുവിനോടുള്ള ആദരവ് പ്രാഥമികമായി രൂപപ്പെടുത്തുന്ന ഇസ്‌ലാമിക സമൂഹത്തിലെ അധ്യാപകനും പഠിതാവുമായുള്ള ആത്മ ബന്ധത്തെ വ്യക്തമാക്കുന്നതാണ് ഈയൊരു സംഭവം. പലപ്പോഴും ഭാര്യ-ഭർത്താവ്, രക്ഷിതാവ്-മക്കൾ, തൊഴിലാളി-മുതലാളി തുടങ്ങിയ സമൂഹത്തിൽ പരസ്പരം പാലിക്കപ്പെടുന്ന വിശ്വസ്തതയുടെയും, സമ്പർക്കങ്ങളുടെയും അടിസ്ഥാന കണ്ണികൾ രൂപപ്പെടുത്തുന്ന നിർണായക ബന്ധങ്ങളിൽ ആ ആത്മബന്ധത്തെ ഉൾപ്പെടുത്താറില്ല. ‘പാരമ്പര്യ’ ഇസ്‌ലാമിക സമൂഹത്തിൽ ഗുരു-ശിഷ്യ ബന്ധം പലപ്പോഴും കുടുംബപരവും, സാമ്പത്തികപരവുമായ ബന്ധങ്ങൾക്ക് സമാനമായ അടിസ്ഥാനപരമായ ബന്ധമായി നിലനിന്നിരുന്നു. ഗുരു-ശിഷ്യ ബന്ധത്തെ നിരവധി നൂറ്റാണ്ടുകളായി പ്രബലരായ ഇസ്‌ലാമിക പണ്ഡിതന്മാരുള്ള മൗലാനാ അബ്ദുൽ ബാരിയുടെ കുടുംബ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാം: പതിനാറാം നൂറ്റാണ്ടിൽ അക്ബർ ചക്രവർത്തി മൗലാനാ അബ്ദുൽ ബാരിയുടെ ഒരു പൂർവ്വികനെ പഠനത്തിലും അധ്യാപനത്തിലും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഔറംഗസീബ് ചക്രവർത്തി ആ വ്യക്തിയുടെ നാലു പേരക്കുട്ടികൾക്ക് ഒരു നീലം വ്യാപാരിയായ യൂറോപ്യനിൽ നിന്ന് കണ്ടുകെട്ടിയ ലക്നൗവിലെ ഫിറങ്കി മഹൽ എന്നറിയപ്പെട്ടിരുന്ന കൊട്ടാരം സമ്മാനിക്കുകയും, അവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉദാരമായി ധനസഹായം നൽകുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലം മുതൽ ഇന്ന് വരെയുള്ള ഫിറങ്കി മഹൽ കുടുംബത്തിന്റെ ആസ്ഥാനം ആ കൊട്ടാരമായിരുന്നു. പിൽക്കാലത്ത് ഇന്ത്യയിലെ എല്ലാ പഠനമാതൃകകളെയും സ്വാധീനിച്ചിരുന്ന ഒരു പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തി പതിനെട്ടാം നൂറ്റാണ്ടിൽ നോർത്ത് ഇന്ത്യയിലെ പ്രധാന പഠന കേന്ദ്രമായി ആ ആസ്ഥാനത്തെ അവർ മാറ്റുകയുണ്ടായി. കഴിഞ്ഞ ഇരുന്നൂറ് വർഷങ്ങളായി അവർ ഇന്ത്യയിലൂടെയും അറേബ്യയിലൂടെയും സഞ്ചരിക്കുകയും എത്തിച്ചേരുന്നയിടങ്ങളിൽ അധ്യാപനം നടത്തുകയും ചെയ്യുന്നു. ഇന്ത്യ, അറേബ്യ, മധ്യേഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അവരുടെ ശിഷ്യന്മാർ തങ്ങളുടെ അധ്യാപകന്മാരെക്കാളും കൂടുതൽ വ്യാപിച്ചു. ഫിറങ്കി മഹലിൽ നിന്നുള്ള വിദ്യാസമ്പന്നരായ വ്യക്തികൾക്ക് സ്വീകാര്യത ലഭിക്കാൻ പലകാരണങ്ങളുമുണ്ട്. അതിൽ ആദ്യ കാരണം വിദ്യാഭ്യാസത്തിന് ഇസ്‌ലാമിലുള്ള വലിയ പ്രാധാന്യമാണ്. ദൈവം മനുഷ്യനോട് വിദ്യ നേടാൻ കൽപ്പിക്കുന്നുണ്ട്. “നിങ്ങളെ സൃഷ്ടിച്ച ദൈവ നാമത്തിൽ വായിക്കുക, വായിക്കുക, പേനയിലൂടെ അറിവ് നൽകിയ മനുഷ്യന് അജ്ഞമായത് പഠിപ്പിച്ചുനൽകിയ നിങ്ങളുടെ ദൈവമാണ് ഏറ്റവും ഉദാരവാൻ” എന്നതായിരുന്നു പ്രവാചകനുള്ള ആദ്യത്തെ ദൈവസന്ദേശത്തിലെ (വഹ്‌യ്‌) പ്രഥമവാക്യങ്ങൾ. പ്രവാചകനുള്ള മറ്റനവധി ദൈവിക വെളിപാടുകളിലെ വചനങ്ങൾ, അഥവാ ഖുർആൻ, എഴുത്ത്, വായന, അറിവിനായുള്ള അന്വേഷണം എന്നിവക്കുള്ള പ്രാധാന്യത്തെ ഊന്നിപ്പറയുന്നുണ്ട്. ആ പ്രതിപാദനങ്ങൾ പ്രവാചക വചനങ്ങളിലും ആവർത്തിക്കുന്നുണ്ട്. “ചൈനയിൽ നിന്നാണെങ്കിൽ പോലും അറിവ് അന്വേഷിക്കുക” എന്നത് ജനകീയമായ ഒരു പ്രവാചക വചനമാണ്. “വിദ്യ അഭ്യസിക്കുന്ന ഒരു മണിക്കൂർ ഒരു വർഷം ആരാധനകൾ നിർവഹിക്കുന്നതിനെക്കാൾ മൂല്യമേറിയതാണ്,” “പണ്ഡിതന്റെ സഞ്ചാരവഴി സ്വർഗത്തിലേക്കുള്ള വഴിയായിരിക്കെ അവരുടെ അറിവന്വേഷണങ്ങളിൽ മാലാഖമാർ തങ്ങളുടെ ചിറകു വിരിച്ച് അവരെ സഹായിക്കും,” “ഒരാളുടെ വിശ്വാസ പ്രഖ്യാപനത്തിന് ശേഷം അറിവ് തേടുന്നതിനെക്കാൾ പ്രാമുഖ്യമുള്ള മറ്റൊരു ദൗത്യമില്ല” എന്ന് മറ്റ് പ്രവാചക വചനങ്ങൾ പറയുന്നു. ഖുർആനായിരുന്നു മദ്രസകളിൽ വിദ്യാർത്ഥികൾ ആദ്യമായി കണ്ടുമുട്ടിയിരുന്ന പാഠ്യവിഷയം. ഖുർആൻ മനഃപാഠമാക്കലായിരുന്നു പ്രാഥമിക കർത്തവ്യം. മുഹമ്മദ് നബിയുടെ വിയോഗാനന്തരമുള്ള വർഷങ്ങളിൽ സമാഹരിക്കപ്പെട്ട പ്രവാചകന്റെയും, പ്രവാചകനെക്കുറിച്ചുമുള്ള പ്രസ്താവനകൾ അഥവാ ഹദീസുകളും, ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സാരാംശം ഉൾക്കൊണ്ടതും പ്രമുഖരായ നിയമജ്ഞരാൽ ക്രോഡീകൃതവുമായ മുസ്‌ലിം സമുദായത്തിന്റെ കർമങ്ങളുടെ വിധാനങ്ങളുമായിരുന്നു, അഥവാ ഫിഖ്ഹുമായിരുന്നു അടുത്തതായി പഠിക്കാനുണ്ടായിരുന്നത്. മദ്രസകളിൽ നിന്ന് പഠിക്കുന്ന ഇതര പാഠ്യവിഷയങ്ങൾ ഈ പ്രധാനമായ മൂന്ന് പാഠ്യ വിഷയങ്ങളുടെ ഉപോത്ബലങ്ങളാണ്. വിദ്യാർത്ഥികൾ ഖുർആനിന്റെ അറബി പഠിക്കുന്നതിലൂടെ ദൈവം മനുഷ്യരിൽ അവതരിപ്പിച്ച ഭാഷ മനസ്സിലാക്കുകയും വ്യാകരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ അതിന്റെ അർത്ഥ തലങ്ങൾ വ്യക്തമായി ഗ്രഹിക്കുകയും ചെയ്തിരുന്നു. ഖുർആൻ, ഹദീസ്, നിയമം എന്നിവ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അവർ പഠിക്കുകയും, സംവാദ പഠനങ്ങളുടെ മികച്ച പ്രായോഗികതയുടെ സഹായത്തിനായി അവർ തർക്കശാസ്ത്രം (മൻത്വിഖ്) പഠിക്കുകയും ചെയ്തു. എല്ലാ മദ്രസകളിലും പാഠ്യ വിഷയങ്ങളിൽ തുല്യമായ പ്രാധാന്യമല്ല ഉണ്ടായിരുന്നത്. ഫിറങ്കി മഹൽ, ശരീഅത്തിനും തർക്കശാസ്ത്രത്തിനും മുൻഗണന നൽകിയപ്പോൾ ഉത്തരേന്ത്യയിലെ മറ്റൊരു പ്രമുഖ മദ്രസയായ ദയൂബന്ദ് ഊന്നൽ കൊടുത്തത് ഖുർആൻ-ഹദീസ് പഠനങ്ങൾക്കായിരുന്നു. തങ്ങളുടെ ലോകത്തെ കേന്ദ്ര സംസ്കാരങ്ങളുടെ നവവാഹകരെ വളർത്തിയെടുക്കുന്നതിനും, ഇസ്‌ലാമിക നിയമങ്ങളുടെയും മൂല്യങ്ങളുടെയും പുതിയ സംരക്ഷകരെ രൂപപ്പെടുത്തുന്നതിനും, ഭാവിയിലെ ഇസ്‌ലാമിക സമൂഹത്തെ നിർമിക്കുന്നതിനും, വിദ്യാസമ്പന്നരായ വ്യക്തികൾക്ക് അധ്യാപനത്തെക്കാൾ പ്രാധാന്യമുള്ള ഉത്തരവാദിത്വം മറ്റൊന്നുമുണ്ടായിരുന്നില്ല. പ്രവാചകൻ തന്റെ കാലത്തെ അധ്യാപകനായത് പോലെ അവർ തങ്ങളുടെ കാലത്തെ അധ്യാപകരായിരുന്നു. അവരുടെ ഉത്തരവാദിത്ത നിർവഹണത്തിന് വലിയ ആദരവാണ് ലഭിക്കുന്നത്. “അവൻ തന്റെ അധ്യാപകനെക്കാൾ കുറച്ചു ചുവടുകൾ പിറകിലാണ് നടക്കേണ്ടത്, അധ്യാപകന്റെ തീരുമാനമാണ് അവസാനത്തേത്, വിദ്യാർത്ഥി അവന്റെ തീരുമാനം തിരുത്തണം”: 1906 ൽ തന്റെ ഒരു സഹപ്രവർത്തകന് മാർഗനിർദേശം നൽകുന്നതിനിടെ ഒരു വിദ്യാർത്ഥി തന്റെ അധ്യാപകനുമായി ഇടപെടുന്നതിന്റെ സമഗ്രമായ പെരുമാറ്റരീതി മൗലാനാ അബ്ദുൽ ബാരി അടിവരയിടുകയുണ്ടായി . ഒരു അധ്യാപകന് ലഭിക്കുന്ന ബഹുമാനം കേവലം അദ്ദേഹത്തിന്റെ അറിവിനുള്ളതല്ല. മറിച്ച് അദ്ദേഹത്തിൽ പ്രവർത്തിക്കുന്ന വിജ്ഞാനത്തിനാണ്. ഇസ്‌ലാം മനുഷ്യന്റെ അസ്ഥിത്വത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുകയും സർവ്വവും ചെയ്യാനുള്ള കൃത്യമായ മാർഗം നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ഒരാൾ ഇസ്‌ലാമിക ജ്ഞാനം യഥാവിധം മനസ്സിൽ സംഭരിച്ചാൽ അദ്ദേഹം പ്രവർത്തിച്ച എല്ലാത്തിന്റെയും അടിസ്ഥാനം അതായിരിക്കും. മൗലാനാ അബ്ദുൽ ബാരി തന്റെ സഹപ്രവർത്തകന് നൽകിയ മാർഗനിർദ്ദേശമനുസരിച്ച് ഒരു അധ്യാപകൻ “തന്റെ വിദ്യാർത്ഥികൾക്ക് സ്വയം നന്നാക്കാനുള്ള ഒരു കണ്ണാടിയാവണം.” ഇക്കാരണത്താൽ ഫിറങ്കി മഹൽ പണ്ഡിതന്മാരുടെ ജീവിതത്തിന്റെയും, ശീലങ്ങളുടെയും സൂക്ഷ്മാംശങ്ങൾ അവരുടെ ജീവചരിത്രകാരന്മാർ വിശദീകരിക്കുന്നുണ്ട്. മൗലാനാ അബ്ദുൽ റസാഖ് വെള്ളം കുടിച്ചിരുന്നപ്പോഴൊക്കെയും മൂന്നു കവിളുകളായാണ് കുടിച്ചിരുന്നത്. അദ്ദേഹം അല്പം മാത്രമായിരുന്നു ഭക്ഷിച്ചിരുന്നത്. അതുപോലെ, ഭക്ഷണത്തിന് മുമ്പും ശേഷവും മൂന്നു തവണ വീതം അദ്ദേഹം കൈ കഴുകിയിരുന്നു. ഉന്നതരായ പണ്ഡിതന്മാരുടെ ജീവിതം പകർത്തിയെടുക്കാൻ മാത്രം മാതൃകയായിരുന്നു. വാസ്തവത്തിൽ, ആ ജീവിതങ്ങളിൽ നിന്ന് അധ്യാപകന്റെ സമ്പൂർണ മാതൃക വെളിപ്പെടുന്നുണ്ട്. അധ്യാപകൻ തന്റെ ജീവിതത്തെ ജ്ഞാന സമ്പാദനത്തിനായും അതിന്റെ കൈമാറ്റത്തിനായും മാറ്റിവെക്കേണ്ടതും, സ്വന്തം ലാഭത്തിനു പകരം ദൈവപ്രീതിക്കായി വർത്തിക്കേണ്ടതുമുണ്ട്. അദ്ദേഹത്തിന് പ്രകടമായ ഒരു ആത്മീയ ജീവിതവും കൃത്യനിഷ്ഠമായ മതകർത്തവ്യങ്ങളിൽ സൂക്ഷ്മതയും വിനയവും സമ്പത്തിനോടുള്ള വിരക്തിയും വേണം. വിശേഷിച്ചും ഭരണതലങ്ങളുമായിട്ടുള്ള സഹവാസവും ഉപേക്ഷിക്കണം. ഇപ്രകാരം, അദ്ദേഹത്തിന്റെ ജീവിതത്തെ ജ്ഞാനസമ്പാദനം രൂപപ്പെടുത്തിയാൽ അദ്ദേഹത്തിന് മേൽസൂചിപ്പിച്ചതിനെക്കാൾ ബഹുമാനാദരവുകൾ ലഭിക്കുകയും അതിലൂടെ ജ്ഞാനത്തിന്റെ കൈവശക്കാരനായി സ്വീകാര്യനാവുകയും ചെയ്യും. മുഗൾ ചക്രവർത്തിമാരായ ഔറംഗസീബിൽ നിന്നും അക്ബറിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിൽ ഫിറങ്കി മഹൽ പണ്ഡിതന്മാർക്ക് എതിർപ്പുണ്ടായിരുന്നില്ല. പക്ഷെ, കാര്യക്ഷമമായിരുന്ന ഒരു സുന്നി മുസ്‌ലിം ഭരണകൂടത്തിന്റെ പതനത്തിനും ശീഈ മുസ്‌ലിങ്ങളുടെയും പിന്നീട് ബ്രിട്ടീഷ് അധീന പ്രദേശങ്ങളുടെയും ഉയർന്നുവരവോടും കൂടെ അവരുടെ ആ മനോഭാവം തിരുത്തപ്പെട്ടിരുന്നു. അങ്ങനെയാണെങ്കിലും, ഭരണകൂടത്തോടൊത്ത് ഒന്നും പ്രവർത്തിക്കില്ല എന്ന അവരുടെ നിലപാട് വളരെ ശക്തമായിരുന്നു. ഭരണകൂടം ജോലികൾ വാഗ്ധാനം ചെയ്തപ്പോൾ അവരത് നിരാകരിച്ചു. അവരുടെ പാണ്ഡിത്യത്തെ ആദരിക്കാൻ ശ്രമിച്ചപ്പോൾ അവയെ തിരസ്കരിച്ചു. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ പോലും കാണില്ലെന്ന് മൗലാനാ അബ്ദുൾ റസാഖ് ദൃഢനിശ്ചയമെടുത്തിരുന്നു. പലപ്പോഴും ശിഷ്യന് ഗുരുവിനോടുള്ള വൈയക്തിക കടപ്പാടിൽ നിന്ന് രൂപപ്പെടുന്നതാണ് ആദരവ്. തനിക്ക് ലഭിച്ച ശിക്ഷണത്തിന് വിദ്യാർത്ഥി അധ്യാപകനോട് തന്റെ കുടുംബത്തോടുള്ളതിനെക്കാൾ കടപ്പെട്ടെന്നിരിക്കും. ഏറെക്കുറെ മികച്ച നിലയിലായിരുന്ന അധ്യാപകർ മിക്കവാറും സ്വന്തം വീടുകളിൽ അധ്യാപനം നടത്തുകയും യൂറോപ്യൻ മധ്യകാലങ്ങളിൽ ഉണ്ടായിരുന്നത് പോലെ വിദ്യാർത്ഥികൾ അവിടെ ചെന്നു താമസിക്കുകയുമായിരുന്നു. ഉത്തരേന്ത്യയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഒരു സ്ഥാപന ചട്ടക്കൂടിന്റെ രീതി അപൂർവമായിരുന്നു. പ്രസിദ്ധമായ ദയൂബന്ദ് മദ്രസ 1867ലും ഫിറങ്കി മഹൽ 1905ലും മാത്രമാണ് സ്ഥാപിക്കപ്പെടുന്നത്. ചെറുപ്രായത്തിൽ തന്നെ മൗലാനാ അബ്ദുൽബാരിയുടെ അടുക്കൽ താമസിച്ചു പഠിക്കാൻ പോയ ചൗധരി അസീമുദ്ദീൻ അശ്റഫ് തന്റെ പതിനേഴാം വയസ്സ് വരെ അവിടെ തുടർന്നു. ആ വർഷം രണ്ട് മാസം അദ്ദേഹം തന്റെ വീട്ടിലേക്ക് പോയെങ്കിലും ശേഷിച്ച പത്ത് മാസത്തിലെ ഓരോ ദിവസവും, അധ്യാപനത്തിനായോ എഴുത്തിനായോ അല്ലെങ്കിൽ പഠനത്തിലേർപ്പെടാത്തപ്പോൾ ദിനചര്യകളായ ആരാധനകളിൽ പണ്ഡിതനായ മൗലാനാ അബ്ദുൽബാരിയുടെ അകമ്പടി സേവിക്കുകയായിരുന്നു ചെയ്തിരുന്നത്. യുവാവായ ചൗധരി ഒരു പണ്ഡിതനായി തീരാൻ പ്രത്യേകമായൊരു വിദ്യാഭ്യാസക്രമത്തിൽ ജീവിക്കുകയുണ്ടായി. അതിനാൽ തന്നെ, മൗലാനാ അബ്ദുൽ ബാരിയെ അദ്ദേഹത്തിന്റെ പിതാവിനെക്കാൾ അറിഞ്ഞിരിക്കുക ചൗധരി അസീമുദ്ദീൻ അശ്റഫ് ആയിരിക്കും. അധ്യാപകരോടുള്ള വ്യക്തിപരമായ കടപാട് മിക്കപ്പോഴും വളരെ വലുതായിരുന്നു. പ്രതിഫലം കാംക്ഷിക്കാതെയുള്ള അധ്യാപനത്തിന്റെ സംസ്കാരം ഫിറങ്കി മഹൽ പണ്ഡിതന്മാർ നിലനിർത്തിരുന്നു. ഒരു സമയത്ത് 400ൽപരം വിദ്യാർത്ഥികളുണ്ടായിരുന്ന ഫിറങ്കി മഹൽ മദ്രസ, അധ്യാപനത്തിന് പണം ഈടാക്കിയിരുന്നില്ല. റാംപൂർ നവാബിനെ പോലെയുള്ള സാമുദായികാംഗങ്ങളുടെ സംഭാവനകളെയാണ് മദ്രസ പൂർണമായും ആശ്രയിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ഉന്നതനായ ഫിറങ്കി മഹൽ പണ്ഡിതൻ ബഹ്റുൽ ഉലൂം അബ്ദുൽ അലി അദ്ദേഹം സാമ്പത്തിക ഞെരുക്കത്തിലായപ്പോഴും അധ്യാപനത്തിനുമപ്പുറം തന്റെ കൂടെയുണ്ടായിരുന്ന ബംഗാൾ മുതൽ മദ്രാസ് വരെയുള്ള പ്രദേശങ്ങളിലെ 600 ശിഷ്യന്മാർക്ക് സ്വന്തം വരുമാനത്തിൽ നിന്ന് ഭക്ഷണം നൽകിയിരുന്നു. അക്കാരണത്താൽ ഭൗതികമായ പ്രതിഫല ചിന്തയില്ലാത്ത സ്വയം സമർപ്പിതമായ വ്യക്തികളൊടൊത്ത് തങ്ങളുടെ ജീവിതത്തിന്റെ ആദ്യകാലം ചിലവഴിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള കുടുംബ സഹവർത്തിത്വത്തിന്റെ പ്രബലമായ പരമ്പരയാണ് ആദരവിന്റെ മറ്റൊരു ഉറവിടം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതലെങ്കിലും ചൗധരി അസീമുദ്ധീൻ അശ്റഫിന്റെ കുടുംബം ഫിറങ്കി മഹൽ കുടുംബത്തോടൊപ്പം സഹവർത്തിച്ചിരുന്നു. മൊഹാനി കുടുംബത്തിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഫിറങ്കി മഹലിലേക്ക് വന്നിട്ടുണ്ട്. അതുപോലെ, പ്രദേശത്തെ സൂഫികളുടെ പിന്മുറക്കാരുമായി നൂറുകണക്കിന് വർഷം പഴക്കമുള്ള തുടർച്ചയായ സഹവർത്തിത്വവും ഉണ്ടായിരുന്നു. ആദരവിന്റെ അഞ്ചാമത്തെ സ്രോതസ്സ് കേവലം ഉപകാരസ്മരണ എന്നതിനുമപ്പുറം അധ്യാപനത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാന വ്യവസ്ഥകളിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത തരത്തിലുള്ള വികാസങ്ങളാണ്. കാരണം, ആ ഒരു സമൂഹത്തിൽ വിജ്ഞാനം ഏറെ സുഗമമായി കരഗതമാക്കാൻ സാധിക്കുമായിരുന്നില്ല. കാരണം, പുസ്തകങ്ങൾ ദുർലഭ്യമായിരുന്നു. 1830കളിൽ ബ്ലോക്ക് പ്രിന്ററുകൾ വരുന്നത് വരെ അറബിയിലും പേർഷ്യനിലും മാതൃഭാഷയായ ഉർദുവിലുമുള്ള പുസ്തകങ്ങൾ കയ്യെഴുത്തു വഴിയല്ലാതെ പകർപ്പുകളെടുക്കൽ സാധ്യമായിരുന്നില്ല. ഒരു വ്യക്തിക്ക് ഏകദേശം മുഴുവൻ ഇസ്‌ലാമിക ജ്ഞാനവും ഗുരുവിന്റെ വാക്കുകളിൽ നിന്നല്ലാതെ ലഭിക്കുമായിരുന്നില്ല. എന്നാൽ, അച്ചടിവിദ്യയുടെ കടന്നുവരവ് രാഷ്ട്രീയ-ധിഷണാ വ്യവഹാരങ്ങളുടെ ഭാഷകളായിരുന്ന അറബി-പേർഷ്യൻ എന്നിവക്ക് ബദലായി യാദൃശ്ചികമായി ഉർദു വന്നത് പോലെയുള്ള ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. പാഠ്യവിഷയങ്ങളുടെ ഒരു സംവേദകൻ എന്നതിനുമപ്പുറം മുസ്‌ലിം മാനസിക മണ്ഡലത്തെ കൂടുതൽ വികസിപ്പിക്കുന്നതിനും തങ്ങൾ പഠിച്ച പാഠ്യപദ്ധതിയിലെ വ്യാപ്തിയെ ഊർജസ്വലമാക്കുന്നതിനുമാണ് ഒരു അധ്യാപകനെ ഇസ്‌ലാമിക അധ്യാപനശാസ്ത്രത്തിൽ വേണ്ടി വരുന്നത്. ഗുരുവിൽ പലവിധേന ശിഷ്യനെ ആശ്രിതനാക്കുന്ന ആ വ്യക്തിഗത ആത്മബന്ധം ആത്മീയാതലങ്ങളിലായിരുന്നു പലപ്പോഴും ദൃഢീകരിക്കപ്പെട്ടിരുന്നത്. കാരണം, മദ്രസ പാഠ്യപദ്ധതി വിദ്യാർത്ഥിക്ക് ദൈവിക ജ്ഞാനത്തിലേക്കുള്ള ഒരു വഴിയാണ് നൽകിയിരുന്നത്. എന്നാൽ, ആ വഴി കഠിനവും, നിയമാനുസൃതവും, സാമൂഹിക വ്യവസ്ഥിതിയുടെ രൂപീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതുമായിരുന്നു. തന്റെ സഹജാവബോധത്തെയും ആത്മീയപ്രഭാവത്തെയും പരിശീലിപ്പിക്കുന്നതിലൂടെ ദൈവത്തെ ഗ്രഹിക്കാൻ പരിശ്രമിക്കുന്ന സൂഫിമാർഗം എന്നൊരു രീതിയും അതിനാൽ ഇസ്‌ലാമിക അധ്യാപനശാസ്ത്രത്തിൽ നിലനിന്നിരുന്നു. “പാതയിലൂടെയുള്ള സഞ്ചാരം ” (ത്വരീഖത്ത് ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ പരിശീലനത്തിനിടെ, ഒരാൾ ദൈവത്തിൽ നിന്ന് അല്പം ജ്ഞാനം ആർജിക്കുകയും ദ്വയം ഏകത്വമായിത്തീരുകയും ചെയ്യുന്നു. ഇന്ത്യയിലെ ഉന്നതരായ പണ്ഡിതന്മാരെ പോലെ എല്ലാ ഫിറങ്കി മഹൽ പണ്ഡിതമ്മാരും വലിയൊരളവും സൂഫികളായിരുന്നു. അതിനുമപ്പുറം, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ മിസ്റ്റിസിസത്തെ പ്രബലമാക്കാനും നവീകരിക്കാനുമുള്ള ശ്രമങ്ങളിൽ അവർ മുഖ്യ പങ്ക് വഹിച്ചിരുന്നു. ചിലർ സൂഫിവര്യരായി അംഗീകരിക്കപ്പെടുകയും അവരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ ലഖ്‌നൗവിലെ വലിയ ആണ്ടുനേർച്ചകൾക്ക് കേന്ദ്രമാവുകയും ചെയ്തു. ബഹ്റുൽ ഉലൂം അബ്ദുൽ അലിയുടെ പിതാവും ഫിറങ്കി മഹൽ പാലസിൽ ആദ്യമായി അധ്യാപനം നടത്തിയ വ്യക്തിയുമായ മുല്ലാ നിസാമുദ്ദീന്റെ ഖബറിടം മാനസിക വിഭ്രാന്തിയുള്ളവരെയും പഠനത്തിൽ വിഷമതകൾ നേരിട്ടുള്ള വിദ്യാർത്ഥികളെയുംയും സഹായിക്കുന്ന കഴിവിൽ പ്രസിദ്ധമായിരുന്നു. ഒരു കുപ്പി വിളക്കെണ്ണ മുല്ലാ നിസാമുദ്ദീന്റെ ഖബറിടത്തിൽ നിക്ഷേപിക്കലായിരുന്നു വിദ്യാർത്ഥികൾ ചെയ്തിരുന്നത്. ആ വിളക്കെണ്ണ പഠനത്തിനായി വിളക്കിൽ ഒഴിച്ച് കത്തിച്ചാൽ പ്രയാസം ലഘൂകരിക്കപ്പെടും എന്നായിരുന്നു വിശ്വാസം. യഥാർത്ഥത്തിൽ ആചാരനിഷ്ഠമായ പാണ്ഡിത്യവും സൂഫിസവും ഫിറങ്കി മഹൽ പണ്ഡിതന്മാരുടെ പ്രവർത്തനങ്ങളിൽ ഉൾച്ചേർന്നിരുന്നു. പാരമ്പര്യ പാഠ്യപദ്ധതിക്ക് സമാന്തരമായി പ്രസിദ്ധ പേർഷ്യൻ സൂഫിയായിരുന്ന ജലാലൂദ്ദീൻ റൂമിയെക്കുറിച്ചും ഫിറങ്കി മഹൽ പണ്ഡിതന്മാർ അധ്യാപനം നടത്തിയിരുന്നു. സൂഫികളുടെ വിയോഗ ദിനത്തിലെ ചടങ്ങുകൾക്ക് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന വിധം മദ്രസയുടെ എല്ലാ അവധി ദിനങ്ങളും ക്രമീകരിച്ചിരുന്നു. അതുപോലെ, ലഖ്‌നൗവിൽ നിന്ന് ഏതാണ്ട് മുപ്പത് മൈൽ അകലെയുള്ള ബൻസയിലുള്ള ഫിറങ്കി മഹൽ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൂഫിയായ സയ്യിദ് അബ്ദുൽ റസാഖ് ഖാദിരിയുടെ ആണ്ടുദിനത്തിലായിരുന്നു മദ്രസയുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. അത്തരമൊരു ചുറ്റുപാടിൽ ധാരാളം വിദ്യാർത്ഥികൾ അവരുടെ അധ്യാപകരുടെ ആത്മീയാനുയായികൾ, അഥവാ മുരീദും, അധ്യാപകർ ആത്മീയ മാർഗദർശികളും, അഥവാ പീറും, ആയിത്തീരുകയുണ്ടായി. അത്, അതിശക്തമായ ബന്ധത്തിന്റെയും, ഒരു പണ്ഡിതന് തന്റെ ശിഷ്യനിൽ നിന്ന് ലഭിക്കുന്ന ആദരവിന്റെയും ഉറവിടവുമായിരുന്നു. താത്വികമായി, ഒരു മുരീദിന്റെ മേലുള്ള ഒരു പീറിന്റെ സ്വാധീന്യം സമ്പൂർണമാണ്. മരണം പ്രാപിച്ച ഒരു വ്യക്തിയുടെ ശരീരം അത് കുളിപ്പിക്കുന്ന വ്യക്തിയുടെ കൈകളിൽ എപ്രകാരമാണോ അപ്രകാരം മുരീദ് പീറിന്റെ നിയന്ത്രണത്തിലായിരിക്കണം. ഉപര്യുക്ത ഘടകങ്ങളിൽ ചിലതോ, അല്ലെങ്കിൽ എപ്പോഴെങ്കിലും എല്ലാ ഘടകങ്ങളോ ഒന്നിച്ചു ചേരുമ്പോഴാണ് അവ തികച്ചും അനന്യസാധാരണമായ ആദരവിനെ വളർത്തുന്നത്. അക്കാരണത്താൽ പണ്ഡിതന്മാരുടെ ജീവചരിത്രകാരന്മാർ അവരുടെ ഗുരുനാഥന്മാരെ രേഖപ്പെടുത്തുന്നതും ശിഷ്യഗണങ്ങളുടെ നാമാവലിയുണ്ടാക്കുന്നതും ആശ്ചര്യജനകമായിരുന്നില്ല. ഇനി, ഭൂമിയിൽ ദൈവത്തിന്റെ സമൂഹത്തെ നിലനിർത്തുക എന്ന പണ്ഡിതരുടെ മുഖ്യകർത്തവ്യം ഇടക്കിടെ ഭരണകൂടവുമായുള്ള പ്രയാസകരമായ ബന്ധങ്ങളിലേക്കാണ് നയിക്കുക. അധികാരമുള്ളവർ തങ്ങളുടെ ഭരണത്തെ നിയമാനുസൃതമാക്കുന്നതിന് പണ്ഡിതന്മാരെ തങ്ങളുടെ വശത്തെത്തിക്കാൻ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, ഇസ്‌ലാമിനെ ക്ഷയിപ്പിക്കുന്നവരെ ഉത്സാഹപൂർവ്വം എതിർത്തും കൃത്യമായി കടമ നിർവഹിക്കുന്ന ഭരണാധികാരിയെ അനുകൂലിച്ചുമായിരുന്നു പണ്ഡിതന്മാരുടെ പ്രതികരണങ്ങൾ പക്ഷം പിടിച്ചിരുന്നത്. പാശ്ചാത്യ രീതിയിലുള്ള ആധുനിക രാഷ്ട്രത്തിന്റെ ഘടകങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ച ക്രിസ്ത്യൻ ശക്തികളുടെ കൊളോണിയൽ ഭരണകൂടങ്ങളെയും മുസ്‌ലിം ഭരണകൂടങ്ങളെയും കഴിഞ്ഞ 200 വർഷമായി മുസ്‌ലിംകൾക്ക് എതിരിടേണ്ടി അതിനാൽ എതിരിടേണ്ടി വന്നിട്ടുണ്ട്. മുസ്‌ലിം നിയമസംഹിതയും മൂല്യങ്ങളും കൈമാറുന്നതിൽ ഗുരു-ശിഷ്യ ബന്ധത്തിനുള്ള നിർണായക സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിങ്ങളെ അണിനിരത്തുന്നതിൽ മൗലാനാ അബ്ദുൽ ബാരിയുടെ കുടുംബത്തിൽ വലിയ രീതിയിൽ സാധിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടോടെ ഇന്ത്യയിലും പുറമേയുള്ള ഇസ്‌ലാമിക ലോകത്തും വ്യാപിച്ച ഒരു പുതിയ സമ്പർക്കവലയത്തിന്റെ കേന്ദ്രമായി ഫിറങ്കി മഹൽ കുടുംബം മാറിയിരുന്നു. പാണ്ഡിത്യത്തിലൂടെയും സൂഫി ആത്മീയ നേതൃത്വത്തിലൂടെയും സംഭവിച്ച കുടുംബത്തിന്റെ പ്രസരണത്താലാണ് ആ ശൃംഖല തയ്യാറാക്കപ്പെട്ടതെങ്കിലും അവരുടെ അനവധിയായ ശിഷ്യന്മാരുടെ മുസ്‌ലിം സമൂഹങ്ങളിലുള്ള ഇടപാടുകളിലൂടെയായിരുന്നു അതിന്റെ അടിത്തറയൊരുങ്ങിയത്. നിയമജ്ഞർക്കും വ്യാപാരികൾക്കും രാഷ്ട്രീയക്കാർക്കും ഉള്ള തുല്യ പ്രാധാന്യം അവർക്കും സമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ, ആ ശ്യംഖല ഭരണകൂടവുമായി മാത്രമെ കിടപിടിച്ചിരുന്നുള്ളു. എന്നാൽ, ആ കാലഘട്ടത്തിൽ ഫിറങ്കി മഹൽ കുടുംബം രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നതിനാൽ അവരുടെ ആ ബന്ധങ്ങളും അധികാരണങ്ങളൊന്നും അവർ വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആധുനിക ഭരണകൂടത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ വ്യക്തമാവുകയും, ആത്മീയതയിൽ നിന്നും പാരമ്പര്യ അധ്യാപനരീതികളിൽ നിന്നും വ്യത്യസ്തമായ പാശ്ചാത്യ വൈജ്ഞാനിക രീതി ഇന്ത്യയിൽ നവീനമായൊരു ക്രമം രൂപപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം താല്പര്യങ്ങളെ സംരക്ഷിക്കാനും ഇന്ത്യയിലെ ബ്രിട്ടീഷ് നിയമങ്ങൾക്കുമേൽ സമ്മർദ്ധം സൃഷ്ടിക്കാനും അധവധി സംഘടനകൾ സ്ഥാപിച്ചാണ് ഫിറങ്കി മഹൽ പണ്ഡിതന്മാർ പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഒരു രാത്രി കൊണ്ടുതന്നെ അനവധി സംഘടനാശാഖകൾ വളർത്താൻ പ്രാപ്തനായ മൗലാനാ അബ്ദുൽ ബാരിയായിരുന്നു ആ കാലഘട്ടത്തിലെ അവരുടെ നേതാവ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എത്തിച്ചേരാൻ 35 വർഷമെടുത്ത പലയിടങ്ങളിലും മൗലാനാ അബ്ദുൽ ബാരി ഉൾപ്പെട്ടിരുന്ന പ്രധാന സമിതിയായിരുന്ന ഖിലാഫത്ത് കമ്മിറ്റി കുറഞ്ഞ മാസങ്ങൾക്കൊണ്ടായിരുന്നു സമാനമായ വളർച്ച കരഗതമാക്കിയത്. തുർക്കിയെയും ഇസ്‌ലാമിന്റെ പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ നിർബന്ധിതരാക്കലായിരുന്നു കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. ഒരു ചെറിയ കാലയളവിലേക്കാണെങ്കിലും, നഗരങ്ങളിലെ ഒരു വരേണ്യ വർഗം സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിനുമപ്പുറം നാട്ടിൻപുറങ്ങളിലും, ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന ഒരു ബഹുജന പ്രസ്ഥാനമെന്നോണം 1919 മുതൽ 1923 വരെ ആ പ്രസ്ഥാനം മുന്നോട്ടുപോയി. ആ പ്രസ്ഥാനത്തിന്റെ വ്യാപനത്തിന്, വിശേഷിച്ചും ആദ്യകാല വളർച്ചക്ക്, ഫിറങ്കി മഹൽ പണ്ഡിതന്മാരുടെ പങ്ക് പ്രധാനപ്പെട്ടതായിരുന്നു . ആയിരക്കണക്കിന് കത്തുകളിലും, കമ്പിത്തപാലുകളിലുമായുള്ള അവരുടെ ഇടപെടലുകളുടെ ലിഖിത ഉപദാനങ്ങൾ കുടുംബത്തിന്റെ ആർക്കൈവ്സിലുണ്ട്. 1940കളിലെ പാക്കിസ്ഥാൻ വാദത്തിന് എതിരായി നിന്നത് പോലെ ഗുരു-ശിഷ്യ ശൃംഖലയിലൂടെ ഫിറങ്കി മഹലികളും മറ്റ് പണ്ഡിതന്മാരുമെല്ലാം തന്നെ മതകാര്യങ്ങൾ ഏറ്റെടുക്കാൻ സാധിക്കുന്ന കൂട്ടായ്മകളുടെ അഭിനിവേശത്തെ വളർത്താൻ കഴിവുള്ളവരായിരുന്നു.
വയനാട് ജില്ലയില്‍ ഇന്ന് (22.09.21) 738 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 932 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.41 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113259 ആയി. 106258 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5820 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4705 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE രോഗം സ്ഥിരീകരിച്ചവര്‍ തരിയോട് 103, കോട്ടത്തറ 81, പൂതാടി 48, മീനങ്ങാടി 39, തവിഞ്ഞാല്‍ 35, മാനന്തവാടി 33, വെള്ളമുണ്ട 31, അമ്പലവയല്‍, നെന്‍മേനി, പനമരം, തിരുനെല്ലി 30 വീതം, കണിയാമ്പറ്റ 26, കല്‍പ്പറ്റ 23, മുട്ടില്‍ 22, മൂപ്പൈനാട്, പുല്‍പ്പള്ളി, 20 വീതം, എടവക, ബത്തേരി 19 വീതം, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 18 വീതം, തൊണ്ടര്‍നാട് 16, മേപ്പാടി 14, വെങ്ങപ്പള്ളി 11, നൂല്‍പ്പുഴ 10, വൈത്തിരി 7, പൊഴുതന 4 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണ്ണാടകയില്‍ നിന്നും വന്ന കണിയാമ്പറ്റ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു. 932 പേര്‍ക്ക് രോഗമുക്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 35 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 897 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്. 894 പേര്‍ പുതുതായി നിരീക്ഷണത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.09.21) പുതുതായി നിരീക്ഷണത്തിലായത് 894 പേരാണ്. 2030 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18553 പേര്‍. ഇന്ന് പുതുതായി 41 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2371 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 766912 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 759595 എണ്ണത്തിന്റെ ഫലം ലഭിച്ചു. 646336 പേര്‍ നെഗറ്റീവും 113259 പേര്‍ പോസിറ്റീവുമാണ്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് നസ്രിയയും ഫഹദും. ഇവരുടെ കുടുംബവിശേഷങ്ങൾ കേൾക്കാൻ ആരാധകർക്കും ഒത്തിരി ഇഷ്ടമാണ്. നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകരും അപ്പോൾ അപ്പോൾ അറിയുന്നുണ്ട്. എന്നാൽ ഇപ്പോൾ പഴയ ഒരു പ്രണയ കഥയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. നസ്രിയ ഫഹദ് വിവാഹം വീട്ടുകാർ പറഞ്ഞുറപ്പിച്ചതാണെന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. എന്നാൽ സംഭവത്തിൽ ഇത്തിരി ട്വിസ്റ്റ് ഒക്കെയുണ്ട്. അതൊരു പ്രണയ വിവാഹം ആയിരുന്നു. അതും ആദ്യം പ്രൊപ്പോസ് ചെയ്തത് നമ്മുടെ ക്യൂട്ട് ഗേൾ നസ്രിയയും. ഒരു സിനിമ സ്റ്റൈലിൽ തന്നെയായിരുന്നു പ്രൊപോസൽ. എടൊ തനിക്കെന്നെ വിവാഹം ചെയ്തുടെ? വളരെ സിംപിൾ ആയി സസ്രിയാ ആ ചോദ്യം ഫഹദിനോട് ചോദിക്കുകയായിരുന്നു. ഇതിന് പിന്നിൽ ഇച്ചിരി കാര്യങ്ങൾ ഉണ്ട് കേട്ടോ. നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. ചിത്രത്തിൽ നിവിനും, ദുൽഖറുമൊക്കെ അടിച്ച പൊളിച്ചപ്പോൾ ഫഹദ് ഇത്തിരി റിസേർവ് ടൈപ്പ് ആയിരുന്നു. എന്നാൽ തന്നെ കണ്ട് എക്‌സൈറ്റഡ് ആവാത്ത കുട്ടിയെ കണ്ട ഫഹദിന് ആദ്യമേ നസ്രിയയോട് ഒരു സ്നേഹമുണ്ടായിരുന്നു. സെറ്റിൽ വന്നാൽ ആദ്യം ചെയ്തിരുന്നത് അവളെന്നെ നോക്കുന്നുണ്ടോയെന്ന് നോക്കുകയായിരുന്നു. അങ്ങനെ ഞാനാണ് ഇനിഷിയേറ്റീവ് എടുത്തത്. പക്ഷെ പ്രൊപ്പോസ് ചെയ്തത് അവളായിരുന്നു. കാരണം എനിക്കവളോട് ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല എന്നായിരുന്നു ഇക്കാര്യത്തെപ്പറ്റി ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇരുവരുടെയും വീട്ടിൽ വിവാഹ ആലോചനകൾ നടക്കുന്ന സമയം ആയിരുന്നു അത്. ചെറുപ്പത്തിലേ അറിയാവുന്നത് കൊണ്ട് ഫാസിൽ നസ്രിയയുടെ അച്ഛനോട് സംസാരിച്ചു. ഇരുവരോടും കാര്യം പറഞ്ഞപ്പോൾ നോക്കാം എന്നായിരുന്നു മറുപടി. അതിനിടെ ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ് നടക്കുന്നു. അകത്തെ മുറിയില്‍ ഫഹദും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: “എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം.” അത്ര ഹോണസ്റ്റ് ആയ ചോദ്യം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും കേട്ടിട്ടില്ലെന്ന് ഫഹദ് ഫാസില്‍. അങ്ങനെ രണ്ടാളും കാര്യം വീട്ടിൽ പറഞ്ഞു. ഫഹദിന്റെ ഉമ്മയ്ക്കാണെങ്കില്‍ പരിചയപ്പെടുന്നതിന് മുമ്പേ നസ്രിയയെ ഇഷ്ടപ്പെടുകയും ചെയ്തു. ഉമ്മ നോക്കുമ്പോലെ ഷാനുവിനെ നോക്കിക്കോളാം എന്ന ഉറപ്പാണ് നസ്രിയ ഫഹദിന്റെ ഉമ്മയ്ക്ക് അന്ന് കൊടുത്തത്. അവളെ നോക്കിയതു പോലെ ഞാന്‍ വേറെ ആരെയും നോക്കിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ അതുകൊണ്ട് തന്നെ ഫഹദിനും ഒരു മടിയുമില്ല. കല്യാണത്തിനിടെ ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലി ഒത്തിരി ചർച്ച നടന്നിരുന്നു. ആൻ നസ്‌റിയയ്ക്ക് 19ഉം, ഫഹദിന് 33 വയസായിരുന്നു. ഇതേക്കുറിച്ചുള്ള ഒരു ചോദ്യത്തിന് എന്റെ ഉമ്മയുടെയും ഉപ്പയുടെയും അതെ വ്യത്യാസമേ ഞങ്ങൾ തമ്മിലുള്ളൂ. ഇപ്പോഴും അവർ വളരെ സന്തോഷമായി ദാമ്പത്യ ജീവിതം തുടർന്ന് പോകുന്നില്ലേ. ഇപ്പോഴും ഫഹദും നസ്രിയയും തമ്മിൽ പ്രണയിക്കുകയാണ്. Related Topics:fahad faasilnazriyanazriya fahadh Up Next മേനകയും സുരേഷുമായുള്ള വിവാഹം മമ്മൂക്ക വിലക്കി, വെല്ലുവിളിച്ച് ജീവിതം തുടങ്ങി Don't Miss അച്ഛനെ ഞെട്ടിച്ച് മകളുടെ പാട്ട്, സന്തോഷക്കണ്ണീരോടെ ദീപക് ദേവ് You may like ദുല്‍ഖറിന്റെ അമാലിന് ഇന്ന് പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് പൃഥ്വിയും സുപ്രിയയും നസ്രിയയും ജന്മദിനാശംസകള്‍ ഷാനു, എന്നും മികച്ച കലാകാരനായി തുടരൂ; ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌ മാലിക്കിലെ വേഷം വേണ്ടെന്ന് വച്ചതാണ്, ഫഹദ് കണ്ടപ്പോൾ തന്നെ ചോദിച്ചു അന്ന് ഇന്റർവ്യൂ ചെയ്ത കുട്ടിയല്ലേ എന്ന്, മാലിക്കിലെ ഡോക്ടർ പാർവതി ‘ഞാന്‍ പെട്ടുപോയതാണ്, ആദ്യം കഥ പറഞ്ഞത് കൊണ്ട് പിന്നെ മാറ്റി പറയാന്‍ പറ്റിയില്ല’; മാലിക്കില്‍ അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ച് ഫഹദ് ഫാസില്‍ താരദമ്പതിമാർ ഒരുമിച്ച് ഒരു ഫ്രെയിമിൽ, കണ്ടിട്ട് കൊതി തീരുന്നില്ലെന്ന് ആരാധകർ Celebrities ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് Published 2 months ago on October 13, 2022 By Editor2 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. മലയാളത്തിൽ മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആയപ്പോൾ തമിഴിൽ അവാർഡ് നേടിയതും ഒരു മലയാളിയാണ്. സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനത്തിന് ക്രിസ്റ്റിൻ ജോസിനും ഗോവിന്ദ് വസന്തയ്ക്കുമാണ് അവാർഡ് ലഭിച്ചത്. കേരളത്തിലെ ഫേമസ് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ വൊക്കലിസ്റ്റാണ് ക്രിസ്റ്റിൻ ജോസ്. ഫഹദ് ഫാസിൽ അഭിനയിച്ച നോർത്ത് 24 കാതത്തിലെ ‘പൊൻതാരം വന്നേ’, എൻട്രി ചിത്രത്തിലെ ടൈറ്റിൽ സോങ്, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ ‘മഞ്ഞിലൂടെ’, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ ‘പച്ചപ്പായൽ’ എന്ന ഗാനമൊക്കെ ആലപിച്ചത് ക്രിസ്റ്റിൻ ജോസ് ആണ്. തമിഴിൽ സൂരറൈ പോട്രൂ കൂടാതെ തെലുങ്കിൽ യെവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്. കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ ഉള്ളവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്. ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ പത്തോളം പേർ ബാൻഡിലുണ്ട്. ഇത്തവണത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടൻ ആയിബിജു മേനോൻ (അയ്യപ്പനും കോശിയും), മികച്ച നടി ആയിനിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചിത്രം – അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം), മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്), മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും ), മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ), മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ), മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ) എന്നിവരാണ്. Continue Reading Celebrities മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും Published 4 months ago on August 8, 2022 By Editor2 മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും. അതേസമയം ചിത്രത്തെപ്പറ്റി സെൻസർ ബോർഡ് പറഞ്ഞതും വൈറലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ഒരു നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫർ – ഷോബി പോൾരാജ്, സംഘട്ടനം – സുപ്രീം സുന്ദർ, കലാ സംവിധാനം – ഗോകുൽ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ. Continue Reading Celebrities നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ Published 5 months ago on July 15, 2022 By Editor2 ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി. ഇതോടെ ചിത്രത്തെപ്പറ്റി കൂടുതൽ ആകാംഷയാണ് ആരാധകരിൽ നിറഞ്ഞിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം സംഗീത സാമ്രാട്ട് എആർ റഹ്മാൻ മലയാള സംഗീതലോകത്ത് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ. Continue Reading Updates ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്... മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്... നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്... 3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത് ‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്... “ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം... മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്... തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!! പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം... ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ... മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും... തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!! മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ഇന്നുമുതല്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാം. പി.ജി. രാജേന്ദ്രന്റെ ക്ഷേത്രവിജ്ഞാനകോശം, ടെംപിള്‍ മന്ദിര്‍ കോവില്‍ , മനു എസ് പിള്ളയുടെ ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും, 2020 ന്റെ കഥകള്‍ അഞ്ച്, 2020 ന്റെ കഥകള്‍ ആറ് എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ക്ഷേത്രവിജ്ഞനകോശം കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ഈ ക്ഷേത്രവിജ്ഞാനകോശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന നിരവധി വസ്തുതകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രാചാരവും ആരാധനയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായകുറിപ്പുകള്‍, ദേവസംജ്ഞയുടെ ആഗമകോശം, ആചാരാനുഷ്ഠാനപദകോശം, താന്ത്രികപദാവലി, ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍, 108 ശിവാലയങ്ങള്‍, ദുര്‍ഗ്ഗാലയങ്ങള്‍, ശാസ്താക്ഷേത്രങ്ങള്‍, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ല തിരിച്ചുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ടെംപിള്‍ മന്ദിര്‍ കോവില്‍ പി.ജി. രാജേന്ദ്രന്‍ നടത്തിയ യാത്രകളിലെ അമളികളും അനുഭവങ്ങളും ആണ് ഇതിലെ ഉള്ളടക്കം. ക്ഷേത്ര വിജ്ഞാനകോശം തയ്യാറാക്കുന്നതിന് വേണ്ടി കേരളത്തിന്റെ വടക്കേ അറ്റത്തെ തലപ്പാടി ഗ്രാമത്തില്‍ നിന്നും കളയിക്കാവിള വരെ നടന്നും ബസ്സിലും നടത്തിയ യാത്രകള്‍. ഹിമാലയത്തിന്റെ അതിരായ ബ്രഹ്മപുത്ര ടിബറ്റില്‍ നിന്നും ഇന്ത്യയില്‍ ഒഴുകിയെത്തുന്ന അരുണാചല്‍ പ്രദേശിലെ കിബുത്തോ ഗ്രാമത്തിലേക്കും അവിടെ നിന്നും ഭൂട്ടാന്‍, നേപ്പാള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് മേഖലകളിലൂടെ ശ്രീനഗറിലെ ശങ്കര ക്ഷേത്രം വരെ നടത്തിയ ഹിമാലയന്‍ യാത്രകള്‍. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെയും അലഞ്ഞുതിരിഞ്ഞു നടത്തിയ കഠിന യാത്രകള്‍. അതിലെ അനുഭവങ്ങള്‍ സരളമായ ഭാഷയില്‍ വായനക്കാരന്റെ ഹൃദയത്തില്‍ എത്തിക്കുന്നു. ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും,”ചരിത്രം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചിലര്‍ക്ക് സാങ്കല്പികമോ യഥാര്‍ത്ഥമോ ആയ വ്യഥകള്‍ക്ക് പ്രതികാരം ചെയ്യുവാനുള്ള ആയുധമാണത്. ഭൂതകാലത്തില്‍നിന്ന് സ്വായത്തമാക്കേണ്ടത് വിവേകമാണ്, ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പോയകാലത്തിന്റെ നാള്‍വഴികളില്‍നിന്ന് അവര്‍ കണ്ടെടുക്കുന്നത് പ്രജ്ഞക്കു വെളിച്ചമാകുന്ന അനുഭവജാലങ്ങളാണ്, നമ്മുടെ പൂര്‍വികരുടെ ആത്മവിശ്വാസം തുളുമ്പുന്ന മഹത്വത്തെ ബിംബവത്കരിക്കാതെ സ്മരിക്കുവാനാണ് അവ ഉതകേണ്ടത്. ഈ സമാഹാരത്തില്‍ ഇന്ത്യയുടെ എണ്ണമറ്റ ഇന്നലെകളെക്കുറിച്ചും അവയിലെ ചില സ്ത്രീപുരുഷന്മാരെക്കുറിച്ചുമുള്ള കഥകളാണ്. ജീവിതം തന്നെ കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇന്ത്യന്‍ ചരിത്രമെന്ന മനോജ്ഞവും നിരവധി അടരുകളുള്ളതും സങ്കീര്‍ണ്ണമോഹനവുമായ മഹാപ്രപഞ്ചത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഇത് “-മനു എസ് പിള്ള 2020 ന്റെ കഥകള്‍ അഞ്ച്, സി വി ബാലകൃഷ്ണന്‍, രവി, ഷാഹിന ഇ കെ, ജി പ്രവീണ്‍, യു സന്ധ്യ, മിനി പി സി, സെനോ ജോണ്‍, സുനീഷ് കൃഷ്ണന്‍, യു നന്ദകുമാര്‍, യാസര്‍ അറഫത്ത്, എ എന്‍ ശോഭ, ലക്ഷ്മിപ്രിയ എസ് എസ്, റൂബി ജോര്‍ജ് എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം 2020 ന്റെ കഥകള്‍ ആറ് ഇ സന്തോഷ് കുമാര്‍, സി എസ് ചന്ദ്രിക, സി അനൂപ്, നിധീഷ് ജി, സോണിയ റഫീഖ്, മുഹമ്മദ് റാഫി എന്‍ വി, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, കെ വി മണികണ്ഠന്‍, രാജു പോള്‍, ഷാഹുല്‍ഹമീദ് കെ ടി, ജയകൃഷ്ണന്‍ നരിക്കുട്ടി, നാരായണന്‍ അമ്പലത്തറ, പ്രദീപ് പേരശ്ശനൂര്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം
പാപം ദൈവനിയമത്തിന്റെ ലംഘനമാണെന്ന് ബൈബിൾ പറയുന്നു (1 യോഹന്നാൻ 3:4). അത് കർത്താവിനെതിരായ മത്സരമാണ് (ആവർത്തനം 9:7; ജോഷ്വ 1:18). നമ്മെ നയിക്കാനും, ജീവിതം പൂർണമായി ആസ്വദിക്കാനും, തിന്മയിൽ നിന്ന് നമ്മെ രക്ഷിക്കാനും, നന്മയ്ക്കായി കാത്തുസൂക്ഷിക്കാനും ദൈവം നിയമങ്ങൾ ഉണ്ടാക്കി (പുറപ്പാട് 20:1). പാപം നമ്മെ അനീതികളാക്കുന്നു, കാരണം അത് നന്മയെ നിരാകരിക്കാനും തിന്മ ചെയ്യാനും കാരണമാകുന്നു, അത് ആത്യന്തികമായി വേദനയിലേക്കും കഷ്ടപ്പാടിലേക്കും നിത്യ മരണത്തിലേക്കും നയിക്കുന്നു. പാപം നമ്മുടെ ആരോഗ്യവും സന്തോഷവും കവർന്നെടുക്കുന്ന ഒരു പകർച്ചവ്യാധി പോലെയാണ്. ദൈവത്തിന്റെ നിയമങ്ങൾക്കെതിരായ കലാപത്തിന്റെ ഉപജ്ഞാതാവാണ് ലൂസിഫർ. അവൻ ദൈവത്തോടുള്ള അനുസരണം നിരസിച്ചു, അത് അവന്റെ പതനത്തിലേക്ക് നയിച്ചു (യെശയ്യാവ് 14:12-15). ദൈവത്തിന്റെ നിയമങ്ങൾ ലംഘിക്കാൻ സാത്താൻ ആദാമിനെയും ഹവ്വായെയും പ്രലോഭിപ്പിച്ചു, അവർ അങ്ങനെ ചെയ്‌തപ്പോൾ, അവർക്ക് തങ്ങളുടെ തികഞ്ഞ നീതിയുടെ അവസ്ഥ നഷ്ടപ്പെട്ടു. റോമർ 5:12 പറയുന്നത് ആദാമിലൂടെ പാപം ലോകത്തിൽ പ്രവേശിച്ചുവെന്നും അങ്ങനെ മരണം എല്ലാ മനുഷ്യരിലേക്കും പ്രവേശിച്ചു കാരണം “പാപത്തിന്റെ ശമ്പളം മരണമാണ്” (റോമർ 6:23). ദൈവത്തിന്റെ നിയമം അവന്റെ നല്ല സ്വഭാവത്തിന്റെ പ്രതിരൂപമാണ് (റോമർ 13:8-10, ഗലാത്യർ 5:14). തന്റെ പിതാവിന്റെ സ്വഭാവം മനുഷ്യർക്ക് വെളിപ്പെടുത്താനാണ് യേശു വന്നത്. അതിനാൽ അവൻ തെളിയിക്കപ്പെട്ട നിയമമാണ് (എബ്രായർ 10:9). നമ്മുടെ ജീവിതം ദൈവത്തിന്റെ നിയമത്തിന് അനുസൃതമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നാം യേശുവിലേക്ക് നോക്കുകയും അവന്റെ ജീവിതം പകർത്തുകയും വേണം. “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു” (2 കൊരിന്ത്യർ 3:18). ദൈവിക സ്വഭാവത്തെ അനുഗമിക്കുമ്പോൾ ശേഷമുള്ള നമ്മുടെ സ്വഭാവത്തിന്റെ പരിവർത്തനമാണ് രക്ഷാപദ്ധതിയുടെ മഹത്തായ ലക്ഷ്യം (മത്തായി 5:48). അതിനാൽ, നിയമം ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്വഭാവം വെളിപ്പെടുത്തുന്നു; രക്ഷാപദ്ധതി എല്ലാ പുണ്യവും കൈവരിക്കുന്നതിനുള്ള കൃപ നൽകുന്നു (1 യോഹന്നാൻ 5:4-5). പാപത്തിന്റെ മാരകമായ പ്രത്യാഘാതങ്ങളെ നമുക്ക് മറികടക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം യേശുവിന്റെ ശുദ്ധീകരണ രക്തത്തിലൂടെയാണ്, അത് പാപത്തിൽ നിന്നുള്ള പാപമോചനം മാത്രമല്ല, പാപത്തിന്റെ മേൽ വിജയവും അതിന്റെ മാരകമായ പിടിയിൽ നിന്ന് സ്വാതന്ത്ര്യവും നേടുന്നതിന് ആവശ്യമായ എല്ലാ ശക്തിയും കൃപയും നൽകുന്നു (1 യോഹന്നാൻ 1:9).
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » സ്ഥിതി-ഗതി » ജിഹാദി ഭീകരതയുടെ ആശയ വേരുകള്‍ ജിഹാദി ഭീകരതയുടെ ആശയ വേരുകള്‍ കിരണ്‍ പോള്‍ Sat, 16-07-2016 05:00:50 PM ; ആശയത്തിനു വേണ്ടിയുള്ള അക്രമത്തിന്റെ ഗതി, ഒടുവില്‍ അക്രമം തന്നെ ആശയമായി മാറുന്ന സ്ഥിതിയിലേക്ക് പോകുന്ന കാഴ്ച ചരിത്രത്തില്‍ വേണ്ടുവോളമുണ്ട്. ആഗോള ജിഹാദി ഭീകരവാദം ആ ഘട്ടത്തിലേക്ക് കടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. ഇറാഖിലെ ബാഗ്ദാദില്‍ അങ്ങാടിയില്‍ ട്രക്ക് ബോംബ്‌ പൊട്ടിത്തെറിച്ച് 200-ലധികം പേര്‍, തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വിമാനത്താവളത്തില്‍ 44 പേര്‍, ബംഗ്ലാദേശില്‍ ധാക്കയിലെ കഫെയില്‍ 23 പേര്‍, ഫ്രാന്‍സില്‍ നീസില്‍ ട്രക്ക് ഓടിച്ചുകയറ്റി 84 പേര്‍ - മൂന്നാഴ്ചയ്ക്കുള്ളില്‍ നടന്ന വലിയ, ലോകശ്രദ്ധ നേടിയ ആക്രമണങ്ങള്‍ മാത്രം. എന്നാല്‍, ഏറ്റവും ശ്രദ്ധ നല്‍കേണ്ട ഒരാക്രമണവും ഇതിനിടയില്‍ ഉണ്ടായി. ഇസ്ലാമിലെ വിശുദ്ധ സ്ഥലങ്ങളില്‍ രണ്ടാമത് നില്‍ക്കുന്ന മെദീനയിലെ പ്രവാചകന്റെ പള്ളിയില്‍ നടന്ന ചാവേര്‍ ബോംബാക്രമണം. ഫ്രാന്‍സിലാകട്ടെ, സ്വാതന്ത്ര്യത്തിന്റെ ആഗോള പ്രതീകങ്ങളില്‍ ഒന്നായ ബാസ്റ്റീല്‍ ദിനത്തിലാണ് ആക്രമണം ഉണ്ടായത്. ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ച ബാസ്റ്റീല്‍ കോട്ടയുടെ പതനത്തിന്റെ വാര്‍ഷികത്തില്‍. ഇവ രണ്ടും കുറിക്കുന്ന പ്രതീകാത്മകത ചെറുതല്ല. മതത്തിന്റെ മൗലികവാദ വ്യാഖ്യാനങ്ങളും നിഷ്ഠാഭ്രാന്തും ചേരുമ്പോള്‍ സംഭവിക്കുന്ന ദുരന്തം, വ്യക്തിയ്ക്കും ആ വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ വഴി മറ്റുള്ളവര്‍ക്കും, അംഗീകരിക്കാന്‍ കഴിയുന്നതല്ലെങ്കിലും മനസിലാക്കാന്‍ കഴിയുന്നതാണ്. മൗലികവാദങ്ങള്‍ നിര്‍വചനപരമായി തന്നെ സ്വാതന്ത്ര്യത്തിന് എതിരാണല്ലോ. ആ അര്‍ത്ഥത്തില്‍ ബാസ്റ്റീല്‍ ദിനാക്രമണം മനസിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍, വിശുദ്ധമെന്ന് തങ്ങള്‍ വിശ്വസിക്കുന്ന റംസാന്‍ മാസത്തില്‍, വിശുദ്ധമെന്ന് തങ്ങള്‍ വിശ്വസിക്കുന്ന മെദീനയില്‍, ആരുടെ പേരിലാണോ തങ്ങള്‍ ആക്രമണത്തിന് മുതിരുന്നത്, ആ പ്രവാചകന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ആരാധനാലയത്തില്‍ ചാവേറായി എത്തുന്ന ഒരാള്‍ എത്തി നില്‍ക്കുന്ന മാനസികാവസ്ഥ സത്യത്തില്‍ അനുകമ്പ കൂടി അര്‍ഹിക്കുന്നുണ്ട്. അങ്ങനെയൊരു ആക്രമണം നടത്താന്‍ സാധിക്കുന്നവര്‍, ലോകത്തെവിടെയും ആക്രമണത്തിന് മുതിരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അങ്ങനെയുള്ളവര്‍ ലോകത്ത് വ്യാപകമായി ഉണ്ടായി വരുന്നതെങ്ങനെയെന്ന ജാഗ്രതയോടെയുള്ള അന്വേഷണം പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെ. ജിഹാദി ഭീകരവാദത്തിന് ഒരു സാമൂഹ്യ-രാഷ്ട്രീയ ഉറവിടമുണ്ട്. 2001 സെപ്തംബര്‍ 11-ലെ ലോക വ്യാപാര കേന്ദ്രത്തിലെ ആക്രമണത്തിന് ശേഷം ലോക വ്യാപാര കേന്ദ്ര ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെയെന്ന പേരില്‍ ആയുധ കമ്പോളം പശ്ചിമേഷ്യയില്‍ നടത്തുന്ന അവസാനമില്ലാത്ത യുദ്ധങ്ങള്‍ അവിടത്തെ നാടുകളില്‍ സൃഷ്ടിക്കുന്ന സാമൂഹ്യ അരക്ഷിതാവസ്ഥ ഒരു വശത്ത്. ഇതേ ആക്രമണത്തിന് ശേഷം, പാശ്ചാത്യ സമൂഹങ്ങളിലെ വര്‍ധിച്ചുവരുന്ന ഇസ്ലാം പേടിയും അതിന്റെ ഫലമായി സര്‍ക്കാര്‍ തലം മുതല്‍ വ്യക്തി തലം വരെയുള്ള ഇടപഴകലുകളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും വേറൊരു വശത്ത്. ഈ രണ്ട് അരക്ഷിതാവസ്ഥകളും ചേരുമ്പോള്‍ രൂപപ്പെടുന്ന ദൂഷിതവലയം ലോകമാകെ മുസ്ലിം സമൂഹത്തില്‍ വളര്‍ത്തുന്ന ഉപരോധ മന:സ്ഥിതി ജിഹാദി ഭീകരവാദത്തിന് അനുകൂലമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, ഭീകരവാദത്തിലേക്ക് എത്തിപ്പെടുന്ന വ്യക്തി ആത്യന്തികമായി തേടുന്നത് താന്‍ നേരിടുന്ന അരക്ഷിതാവസ്ഥകളുടെ വൈകാരിക ആഘാതങ്ങളില്‍ നിന്നുള്ള മോചനമാണ്. മതത്തിന്റെ മൗലികവാദ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവര്‍, ഉരുദാഹരണമായി നമ്മുടെ നാട്ടിലെ സക്കീര്‍ നായ്കിനെ പോലുള്ളവര്‍, ചെയ്യുന്ന പ്രവൃത്തി ഇവിടെയാണ്‌ അപകടകരമായി മാറുന്നത്. താന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ഭീകരാക്രമണങ്ങളെ എപ്പോഴും അപലപിച്ചിട്ടുണ്ടെന്നും നായ്ക് പറയുന്നു. എന്നാല്‍, നായ്ക് അടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്ന തീവ്രവാദപരമായ ഇസ്ലാമിക ദൈവശാസ്ത്രവും ഭീകരവാദവും തമ്മിലുള്ള ബന്ധം ഇസ്ലാമിക പണ്ഡിതര്‍ വെളിവാക്കിയിട്ടുള്ളതാണ്. പ്രത്യേകിച്ചും നായ്ക് പിന്തുടരുന്ന സലഫി ദൈവശാസ്ത്രത്തിന്റെ. കയ്റോവിലെ അല്‍-അസര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അഹമ്മദ് അല്‍തയ്യബിനെ പോലുള്ള ആധികാരിക ശബ്ദങ്ങള്‍ തന്നെ ഈ ആശയസംഹിതക്കെതിരെ നിലകൊള്ളുന്നുണ്ട്. ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അപലപിക്കുന്നു എന്ന് പറഞ്ഞ അതേ വാര്‍ത്താസമ്മേളനത്തില്‍ സലഫി ദൈവശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് ചാവേറാക്രമണത്തെ യുദ്ധതന്ത്രമായി ന്യായീകരിക്കാനും നായ്ക് മുതിരുകയാണ് ചെയ്തത്. അരക്ഷിത മനസുകള്‍ക്ക് ഇത്തരം ന്യായീകരണങ്ങളാണ് അക്രമത്തിനുള്ള പ്രത്യക്ഷ ആഹ്വാനങ്ങളേക്കാള്‍ പ്രചോദിതമാകുന്നത് എന്ന്‍ നായ്കിന് അറിയാത്തതല്ല. തീവ്രവാദ ദൈവശാസ്ത്രത്തെയോ തീവ്രവാദ രാഷ്ട്രീയത്തെയോ പിന്തുടരാത്ത മിതവാദ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഭീകരവാദത്തിന് ആശയാടിത്തറ നല്‍കുന്ന മതവ്യാഖ്യാനങ്ങളെ വിശ്വാസികള്‍ക്ക് വേര്‍തിരിച്ചു കാണിച്ചുകൊടുക്കാന്‍ നേതൃത്വപരമായ പങ്ക് ഈ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട്. കേരളത്തില്‍ മുസ്ലിം ലീഗിന്റെ സവിശേഷ സ്ഥാനം ഇവിടെയാണ്‌. പൊതുവേ മിതവാദ സമീപനമാണ് ബഹുസ്വര ജനായത്തത്തിലെ രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധി സ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലീഗിന്. എന്നാല്‍, നായ്കിനെ പിന്തുണച്ചും ന്യായീകരിച്ചും കൊണ്ടുള്ള ലീഗിന്റെ പ്രസ്താവന ഈ പൊതുസമീപനത്തിന് നിരക്കുന്നതല്ല. ഈജിപ്ത് സലഫി ദൈവശാസ്ത്രജ്ഞരുടെ ഗ്രന്ഥങ്ങളും ബംഗ്ലാദേശ് നായ്കിന്റെ പീസ്‌ ടി.വിയും നിരോധിക്കുമ്പോഴാണ് ലീഗ് ഇത്തരം സമീപനത്തിലേക്ക് പോകുന്നതെന്ന് കൂടി മനസിലാക്കണം. നിരോധനം ഒരു പോംവഴിയല്ല എന്ന ജനായത്ത സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ നിലപാടുമല്ല ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത്. നായ്കിന്റെ പ്രഭാഷണങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്ന താത്വികമായ പിന്തുണ തന്നെയാണ് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ നല്‍കിയത്. പ്രഭാഷണങ്ങളിലെ അന്തര്‍ധാരയായ ദൈവശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നത് എന്തെന്ന ചോദ്യമാണ് പക്ഷെ, നിര്‍ണ്ണായകം. നായ്കിനെ പിന്തുണച്ചതിനെതിരെ ലീഗില്‍ തര്‍ക്കമുയര്‍ന്നു എന്നതാണ് ഇവിടെയുള്ള വെള്ളിവളയം. ഇപ്പോള്‍, തുര്‍ക്കിയില്‍ പ്രസിഡന്റ് എദ്രുവാനെതിരെ ഉയര്‍ന്ന പട്ടാള അട്ടിമറി ശ്രമം തന്നെ എദ്രുവാന്റെ ഏകാധിപത്യ പ്രവണതയോടൊപ്പം തീവ്ര ഇസ്ലാമിക രാഷ്ട്രീയത്തിനെതിരെയുമുള്ള നീക്കമായി കാണാം. കമാല്‍ അത്താതുര്‍ക്കിന്റെ കാലം മുതല്‍ തുര്‍ക്കിയിലെ ശക്തമായ മതേതര സ്ഥാപനമാണ് സൈന്യം. തീവ്രവാദപരമായ ദൈവശാസ്ത്രവും അതില്‍ നിന്ന്‍ ആവിഷ്കൃതമാകുന്ന മതരാഷ്ട്രീയവുമാണ് ജിഹാദി ഭീകരവാദത്തിന് ആശയാടിത്തറയെന്നും അതിന് മതവുമായി ബന്ധമില്ലെന്നും വ്യക്തമായി പറയാനും ആ വഴിയില്‍ നിന്ന്‍ ആളുകളെ തിരിച്ചുനടത്താനും കഴിയുന്ന പ്രസ്ഥാനങ്ങളെ ലോകമാസകലം ഇസ്ലാം ആവശ്യപ്പെടുന്നുണ്ട്. മലയാളി യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായുള്ള സംശയം പുറത്തുവന്ന ഈ അവസരത്തില്‍ കേരളത്തില്‍ ഈ ദൗത്യം അടിയന്തരമായി ഏറ്റെടുക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്വം കൂടി ലീഗിനുണ്ട്. അതിനുപകരം, പോയ വഴിയേ തെളിക്കാം എന്ന രീതിയില്‍ തീവ്രവാദ നിലപാടിലേക്ക് ലീഗ് പോകുകയാണെങ്കില്‍ അതിന്റെ സാമൂഹ്യ ആഘാതവും വലുതായിരിക്കും.
ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പ് വരെ ശ്രീറാമിനെ മുഖ്യ പരിശീലകനായി നിയമിച്ചുവെന്ന് ബംഗ്ലാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യാ കപ്പും ടി20 ലോകകപ്പുമായിരിക്കും ശ്രീറാമിന്‍റെ ആദ്യ ചുമതലകളെന്നും പാപ്പോണ്‍ പറഞ്ഞു. Gopala krishnan Dhaka, First Published Aug 19, 2022, 5:23 PM IST ധാക്ക: ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശ്രീധരന്‍ ശ്രീറാമിനെ നിയമിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ശ്രീറാമിനെ മുഖ്യ പരിശീലകനായല്ല ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റായാണ് നിയമിച്ചതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് നസ്മുള്‍ ഹസന്‍ പാപ്പോണിനെ ഉദ്ധരിച്ച് ഹിന്ദു സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പ് വരെ ശ്രീറാമിനെ മുഖ്യ പരിശീലകനായി നിയമിച്ചുവെന്ന് ബംഗ്ലാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യാ കപ്പും ടി20 ലോകകപ്പുമായിരിക്കും ശ്രീറാമിന്‍റെ ആദ്യ ചുമതലകളെന്നും പാപ്പോണ്‍ പറഞ്ഞു. 2000 മുതല്‍ 2004വരെയുള്ള കാലയളവില്‍ ഇന്ത്യക്കായി എട്ട് ഏകദിനങ്ങളില്‍ കളിച്ച ശ്രീറാം ആദ്യം ഓസ്ട്രേലിയന്‍ സീനിയര്‍ ടീമിന്‍റെ അസിസ്റ്റന്‍റ് സ്പിന്‍ ബൗളിംഗ് പരിശീലകനായാണ് പരിശീക കരിയര്‍ തുടങ്ങിയത്. പിന്നീട് ആറ് വര്‍ഷത്തോളം ഡാരന്‍ ലെമാന് കീഴില്‍ ഓസീസ് ടീമിന്‍റെ മുഖ്യ സ്പിന്‍ പരിശീലകനായി. സിഎസ്‌കെ വിടാന്‍ രവീന്ദ്ര ജഡേജ, അടുത്ത പാളയം മുംബൈ ഇന്ത്യൻസ്? മറ്റ് ചില ടീമുകള്‍ക്കും സാധ്യത ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു ശ്രീറാം. ദക്ഷിണാഫ്രിക്കക്കാരനായ റസല്‍ ഡൊമിങ്കോ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളുടെ മുഖ്യ പരിശീലകനായി തുടരുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ടീമിനൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഓസ്ട്രേലിയയിലെ സാഹചര്യങ്ങളെക്കുറിച്ച് ശ്രീറാമിന് വ്യക്തമായ ധാരണയുണ്ടാകുമെന്നും ലോകകപ്പില്‍ ഇത് ടീമിനും കളിക്കാര്‍ക്കും ഗുണകരമാകുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഈ മാസം 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ബംഗ്ലാദേശ്.
സംഘപരിവാറിന്‍റെ വര്‍ഗീയ പരീക്ഷണശാലയെന്ന വിശേഷണമാണ് കാലങ്ങളായി ഗുജറാത്തിനുള്ളത്. 1980 കളില്‍ വിഎച്ച്പിയെയും മറ്റും മുന്‍നിര്‍ത്തി അയോധ്യ വിഷയമുയര്‍ത്തിയാണ് സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ വര്‍ഗീയതയുടെ വിളവെടുപ്പ് ആരംഭിച്ചത്. ഗുജറാത്തിലും ഇതേ കാലത്തുതന്നെയാണ് സംഘപരിവാര്‍ കരുത്താര്‍ജിച്ചത്. സ്വാതന്ത്ര്യാനന്തരം ബോംബെ സ്റ്റേറ്റിന്‍റെ ഭാഗമായിരുന്ന ഘട്ടം മുതല്‍ ജനസംഘവും ആര്‍എസ്എസും ഗുജറാത്ത് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒരു തിരഞ്ഞെടുപ്പുശക്തിയായി മാറാന്‍ ജനസംഘത്തിന് കഴിഞ്ഞിരുന്നില്ല. ഗുജറാത്ത് പ്രത്യേക സംസ്ഥാനമായതിനുശേഷം 1962 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ജനസംഘത്തിന് ഒരു സീറ്റില്‍പോലും ജയിക്കാനായില്ല. 1967 ല്‍ ഒരു സീറ്റോടെ നിയമസഭയില്‍ ഇടംപിടിച്ചു. 1975 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസംഘം 18 സീറ്റു നേടി. സംഘടനാ കോണ്‍ഗ്രസുമായി ചേര്‍ന്ന് ആദ്യമായി ഗുജറാത്തില്‍ ഒരു സഖ്യസര്‍ക്കാരിന്‍റെ ഭാഗമായി. രണ്ടു മന്ത്രിമാരെയും ലഭിച്ചു. എന്നാല്‍ 1980 ലെയും 85 ലെയും തിരഞ്ഞെടുപ്പുകളില്‍ ജനസംഘിന്‍റെ പുതിയ പതിപ്പായ ബിജെപി പിന്നോക്കം പോയി. ഇവിടെ നിന്നാണ് അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണം പ്രധാന അജന്‍ഡയാക്കി മാറ്റി ഗുജറാത്തിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ സംഘപരിവാര്‍ സ്വാധീനമുറപ്പിച്ചു തുടങ്ങിയത്. 1990 ലെ തിരഞ്ഞെടുപ്പില്‍ 67 സീറ്റോടെ രണ്ടാമത്തെ കക്ഷിയായി. എഴുപത് സീറ്റ് നേടിയ ജനതാദളിനൊപ്പം സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു. 1975 ലേത് ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഏകപക്ഷീയ വിജയം നേടിയിരുന്ന കോണ്‍ഗ്രസിന്‍റെ പടിയിറക്കവും 1990 ല്‍ ആരംഭിച്ചു. 1990 ല്‍ 33 സീറ്റിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസിന് പിന്നീടൊരിക്കലും 182 അംഗ നിയമസഭയില്‍ എണ്‍പത് കടക്കാനായില്ല. ബാബറി മസ്ജിദ് ധ്വംസനത്തിന് മുന്നോടിയായുള്ള 1990 ലെ രക്തരൂക്ഷിതമായ രഥയാത്രയ്ക്ക് ബിജെപി നേതാവ് എല്‍ കെ അദ്വാനി തുടക്കമിട്ടത് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നായിരുന്നു. എണ്‍പതുകളില്‍ സൂറത്തിലും വഡോദരയിലുമൊക്കെ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് മതധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘപരിവാരം തുടക്കമിട്ടിരുന്നെങ്കിലും യഥാര്‍ത്ഥത്തിലുള്ള തീവ്രഹൈന്ദവ രാഷ്ട്രീയ ലാബറട്ടറിയായി ഗുജറാത്ത് മാറിയത് അദ്വാനിയുടെ രഥയാത്ര മുതലാണ്. രഥമുരുണ്ടിടത്തെല്ലാം ചോര വീണു. ഗുജറാത്തിലെ 10 ശതമാനം ന്യൂനപക്ഷ ജനത പിന്നീടിങ്ങോട്ട് ഭീതിയില്‍ മാത്രമാണ് കഴിയുന്നത്. മതനിരപേക്ഷ പാര്‍ടിയെന്ന ലേബലില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിച്ചിരുന്ന കോണ്‍ഗ്രസിന് ആ സ്ഥാനം എണ്‍പതുകളില്‍ തന്നെ നഷ്ടമായിത്തുടങ്ങിയിരുന്നു. ബാബറി വിഷയം ഉയര്‍ത്തി ബിജെപിയും സംഘപരിവാരവും നടത്തിയ വര്‍ഗീയ പ്രചാരണത്തോട് മൃദുസമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മാത്രമല്ല കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി തന്നെ സംഘപരിവാര്‍ അജന്‍ഡയോട് യോജിക്കുകയും ചെയ്തു. മൃദുവര്‍ഗീയതകൊണ്ട് പിടിച്ചുനില്‍ക്കാമെന്ന കോണ്‍ഗ്രസ് മോഹം വേഗത്തില്‍ കെട്ടടങ്ങി. 'ഖാം' (ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലീം) എന്ന കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പുകളിലെ വിജയ സമവാക്യം വേഗത്തില്‍ പൊളിഞ്ഞു. ഹൈന്ദവ വികാരമുയര്‍ത്തി സവര്‍ണ വോട്ടുകളിലേക്കും പിന്നാക്ക വോട്ടുകളിലേക്കും ബിജെപി കടന്നുകയറി. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായ ന്യൂനപക്ഷ വോട്ടര്‍മാരും മറ്റ് പാര്‍ടികളെ പരീക്ഷിച്ചു തുടങ്ങി. ഗുജറാത്തിലെ ഹൈന്ദവ ലബോറട്ടറിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത് നരേന്ദ്രമോദിയാണ്. അയോധ്യ കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാവില്ലെന്ന് വന്നതോടെ വംശഹത്യാ ശ്രമമെന്ന ഫാസിസ്റ്റ് അജന്‍ഡയിലേക്ക് മോദി നീങ്ങി. 2002 ഫെബ്രുവരി അവസാനം കര്‍സേവകര്‍ സഞ്ചരിച്ച ട്രെയിനില്‍ തീപടര്‍ന്ന് 59 പേര്‍ വെന്തുമരിച്ചത് ഭൂരിപക്ഷ വികാരത്തെ ആളിക്കത്തിക്കാന്‍ അവസരമാക്കി മാറ്റി. ഭരണകൂടം കണ്ണടച്ചതോടെ ഗുജറാത്തിന്‍റെ തെരുവീഥികളില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂട്ടത്തോടെ കൊലചെയ്യപ്പെട്ടു. വംശഹത്യാ നീക്കം ദിവസങ്ങളോളം നീണ്ടു. ആയിരങ്ങള്‍ മരിച്ചു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുമായി (127) ബിജെപി അധികാരം പിടിച്ചു. 1998 മുതല്‍ ബിജെപിയുടെ തുടര്‍ച്ചയായ ഭരണത്തിലാണ് ഗുജറാത്ത്. 2001 ഒക്ടോബര്‍ മുതല്‍ 2014 മെയ് വരെ മോദിയായിരുന്നു മുഖ്യമന്ത്രി. 2014 ല്‍ മോദി പ്രധാനമന്ത്രിയായ ശേഷം ഗുജറാത്തില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ മാറിവന്നു. മൂന്നാം ശക്തിയായി ആംആദ്മി പാര്‍ടി ഗുജറാത്ത് സംസ്ഥാനമായതിനു ശേഷമുള്ള 14ڊാമത് നിയമസഭാ തിരഞ്ഞെടുപ്പാണ് ഡിസംബര്‍ ഒന്ന്, നാല് തീയതികളിലായി നടക്കുക. 1990 മുതല്‍ കോണ്‍ഗ്രസും ബിജെപിയും മുഖാമുഖം ഏറ്റുമുട്ടുന്ന ഗുജറാത്തില്‍ ഒരു മൂന്നാം ശക്തിയായി ആംആദ്മി പാര്‍ടിയുടെ കടന്നുവരവാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2021 ഫെബ്രുവരിയില്‍ സൂറത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഇരുപതിലേറെ സീറ്റ് നേടിയതാണ് ഗുജറാത്തിലെ എഎപിയുടെ തിരഞ്ഞെടുപ്പ് നേട്ടം. നഗരങ്ങളിലാണ് എഎപിക്ക് പ്രകടമായ സ്വാധീനം. എഎപിയുടെ കടന്നുവരവ് ബിജെപിക്ക് ചങ്കിടിപ്പ് സൃഷ്ടിക്കുന്നതും ഇക്കാരണത്താലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് തുടങ്ങി നഗരമേഖലകള്‍ പൂര്‍ണമായും ബിജെപിക്കൊപ്പമായിരുന്നു. ആകെയുള്ള 55 നഗര സീറ്റുകളില്‍ 44 ലും ബിജെപി ജയിച്ചു. 77 സീറ്റ് നേടി മുന്നേറ്റം കൈവരിച്ച തിരഞ്ഞെടുപ്പായിട്ടും കോണ്‍ഗ്രസിന് 11 നഗര സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതേ സമയം അര്‍ദ്ധ നഗരڊ ഗ്രാമ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലെത്തുകയും ചെയ്തു. 127 അര്‍ദ്ധനഗര ഗ്രാമ മണ്ഡലങ്ങളില്‍ 72 ഇടത്ത് കോണ്‍ഗ്രസും സഖ്യകക്ഷികളും ജയിച്ചു. ബിജെപിക്ക് ലഭിച്ചത് 55 സീറ്റുകള്‍ മാത്രം. കാലങ്ങളായി ബിജെപിയുടെ ശക്തികേന്ദ്രമായ സൗരാഷ്ട്രڊ കച്ച് മേഖലയില്‍ 54 ല്‍ മുപ്പത് സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തിയതില്‍ നഗര സീറ്റുകള്‍ നിര്‍ണായകമായി. നഗരങ്ങളിലെ മധ്യവര്‍ഗത്തെ ഇക്കുറി എഎപി സ്വാധീനിക്കുമോയെന്ന ആശങ്ക ബിജെപിക്ക് ശക്തമായുണ്ട്. ത്രികോണ മല്‍സരം നഗരങ്ങളില്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന നിരീക്ഷണവുമുണ്ട്. എന്തായാലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും മറ്റും അണിനിരത്തി കടുത്ത പ്രചാരണമാണ് എഎപി നടത്തുന്നത്. അലസരായി കോണ്‍ഗ്രസ് ബിജെപിയും എഎപിയും മാസങ്ങള്‍ക്കു മുമ്പുതന്നെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് യാതൊരു തയ്യാറെടുപ്പും നടത്തിയിരുന്നില്ല. സംസ്ഥാനത്ത് രണ്ട് ജാഥകള്‍ പ്രഖ്യാപിച്ചെങ്കിലും ആ സമയത്ത് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാല്‍ ഉപേക്ഷിച്ചു. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായ രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക് എത്തിയിട്ട് കാലങ്ങളായി. ബിജെപിയുടെ കരുത്തിനെ നേരിടാന്‍ തക്ക ഒരു നേതാവ് സംസ്ഥാന കോണ്‍ഗ്രസിലുമില്ല. മുതിര്‍ന്ന നേതാവായ ഭരത് സിങ് സോളങ്കി ചില വിവാദങ്ങളിലും മറ്റും കുടുങ്ങി പ്രതിച്ഛായ നഷ്ടമായ നിലയിലുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്കുണ്ടായി. 21 എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ പട്ടേല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലും ഒബിസി നേതാവായ അല്‍പേഷ് ഠാക്കൂറും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. ഒഴുക്ക് തടയാന്‍ ഒരു ശ്രമവും കോണ്‍ഗ്രസിന്‍റെ കേന്ദ്രനേതൃത്വത്തില്‍ നിന്നുണ്ടായില്ല. നേതാവില്ലാതെ ബിജെപി ഭൂപേന്ദ്ര പട്ടേല്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചെങ്കിലും ഒരു നേതാവില്ലാത്ത അവസ്ഥയില്‍ തന്നെയാണ് സംസ്ഥാന ബിജെപി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജനകീയനല്ല. വിജയ് റുപാണിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയ ഘട്ടത്തില്‍ പട്ടേല്‍ വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ടാണ് ഭൂപേന്ദ്രയെ മോദിയും ഷായും മുഖ്യമന്ത്രിയാക്കിയത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ പത്തിലേറെ പേര്‍ക്ക് സീറ്റ് നല്‍കിയതും നിതിന്‍ പട്ടേല്‍, വിജയ് റുപാണി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ നിര്‍ബന്ധപൂര്‍വം മല്‍സരരംഗത്തു നിന്ന് മാറ്റിയതും ബിജെപിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നാല്‍പ്പതോളം സിറ്റിങ് എംഎല്‍എമാരെയും ഒഴിവാക്കി. ഇവരില്‍ പലരും വിമതസ്ഥാനാര്‍ത്ഥികളായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍വിരുദ്ധ വികാരവും ശക്തം 24 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലുള്ള ബിജെപിക്കെതിരായി ഭരണവിരുദ്ധവികാരവും ശക്തമാണ്. ഏറ്റവും ഒടുവില്‍ സംഭവിച്ച മോര്‍ബി ദുരന്തവും സര്‍ക്കാരിന് തിരിച്ചടിയായി. സ്വകാര്യ കുത്തകകളും ബിജെപിയുമായുള്ള അവിശുദ്ധ ബന്ധം കൂടിയാണ് മോര്‍ബി ദുരന്തത്തിലൂടെ മറനീക്കിയത്. അറ്റകുറ്റപ്പണികള്‍ക്കായി അടച്ച പാലം യാതൊരു ഫിറ്റ്നസ് പരിശോധനയും കൂടാതെ തുറന്നുകൊടുത്തതാണ് ദുരന്തത്തിനു വഴിവെച്ചത്. ഇതോടൊപ്പം അനുവദനീയമായതിലും പലമടങ്ങ് ആളുകളെ പാലത്തില്‍ അനുവദിക്കുകയും ചെയ്തു. ഇവിടെ മുന്‍സിപ്പല്‍ ഭരണമടക്കം ബിജെപിക്കാണ്. അതുകൊണ്ട് ദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകക്ഷിക്ക് ഒരു കാരണവശാലും മാറിനില്‍ക്കാനാവില്ല. ഇവിടെ സിറ്റിങ് എംഎല്‍എയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചെങ്കിലും ദുരന്തം സൃഷ്ടിച്ച വൈകാരികതയ്ക്ക് ശമനമാകില്ല . വിലക്കയറ്റം, തൊഴിലില്ലായ്മ, പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകള്‍, അധ്യാപകരില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍, ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത ആശുപത്രികള്‍ തുടങ്ങി നിരവധി ജനകീയ വിഷയങ്ങള്‍ ബിജെപി സര്‍ക്കാരിനെതിരായുണ്ട്. മല്‍സ്യബന്ധനം ഉപജീവനമായുള്ള തീരദേശങ്ങളില്‍ കയറ്റുമതിയില്‍ വന്നിട്ടുള്ള ഇടിവ് എന്നിവയും തിരഞ്ഞെടുപ്പ് വിഷയമായി ഉയരുന്നുണ്ട്. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും ഗോസംരക്ഷണ നയങ്ങള്‍ ശക്തമായ സംസ്ഥാനത്ത് കറവവറ്റി അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ബിജെപിക്ക് തലവേദനയാണ്. എന്നാല്‍ മോദിയെ മുന്നില്‍ നിര്‍ത്തി എല്ലാ പ്രതിബന്ധവും മറികടക്കാമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്. സംസ്ഥാനത്ത് ഇരുപതോളം റാലികളില്‍ മോദി പങ്കെടുക്കുമെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ നിരവധി പദ്ധതി പ്രഖ്യാപനങ്ങളുമായി പലവട്ടം മോദി ഗുജറാത്തില്‍ വന്നുപോയിരുന്നു. ചിതറിയ പ്രതിപക്ഷം തന്നെയാണ് ഗുജറാത്തില്‍ ബിജെപിയുടെ പ്രതീക്ഷ. •
കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്‍റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ ഒരു കാര്യമാണ് അത്തരത്തിലുള്ളൊരു ചിത്രമാണ് Tell Me Something. സിയോള്‍ നഗരത്തിന്‍റെ നാന ഭാഗങ്ങളില്‍ നിന്നുമായി കൃത്യമായി ഛേദിച്ചു മാറ്റിയ ശരീര ഭാഗങ്ങള്‍ ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശരീര ഭാഗങ്ങള്‍ മൂന്ന് വെത്യസ്ത മനുഷ്യരുടെതാണെന്ന്‍ പോലിസ് മനസിലാക്കുന്നു, തുടര്‍ന്ന്‍ കൈക്കൂലി കേസില്‍ ഇന്റെര്‍ണല്‍ അഫെയെര്സ് അന്വേഷണം ആരംഭിചിട്ടുള്ള ഡിറ്റെക്റ്റിവ് Cho യുടെ നേതിര്‍ത്വത്തില്‍ പ്രത്യേക ടീം അന്വേഷണം ആരംഭിക്കുന്നു. മരണപ്പെട്ടവരെ കുറിച്ചുള്ള വെക്തികത വിവരങ്ങള്‍ കണ്ടെത്തുന്നതോടെ ഇവരെല്ലാം Su-Yeon Chae എന്ന പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നവരാണെന്ന് Cho കണ്ടെത്തുന്നു. ബാല്യകാല സുഹ്രത്തായ Seungmin Oh യുമൊത്ത് സിയോളില്‍ താമസിച്ചു വരികയായിരുന്നു Su-Yeon Chae. അവരുമായി കൂടുതല്‍ സംസാരിക്കുന്ന Cho മരണപ്പെട്ട മൂന്ന് പേരും വിവിധ കാലയളവുകളില്‍ അവളുമായി പ്രണയത്തിലായിരുന്നു എന്നും പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴായി Su-Yeon തന്നെ അവരില്‍ നിന്നും പിരിയുകയായിരുന്നു എന്നും Cho മനസിലാക്കുന്നു. Su-Yeonമായി അടുത്ത ബന്ധമുള്ള ആരെങ്കിലും തന്നെയാവും കൊലപാതകങ്ങല്‍ക്കെല്ലാം പിന്നില്ലെന്ന് Cho ബലമായി സംശയിക്കുന്നു മാത്രമല്ല അയാളുടെ അടുത്ത ലക്‌ഷ്യം Su-Yeon ആകുമെന്ന് അയാള്‍ കരുതുന്നു തുടര്‍ന്ന്‍ Su-Yeon നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റാന്വേഷണം മുന്നോട്ടു കൊണ്ട് പോകുന്നതിനോപ്പം അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. ഈ സമയത്തെല്ലാം തന്നെ കൂടുതല്‍ ശരീര ഭാഗങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു… ആരാണ് കൊലയാളി ? എന്താണ് അയാളുടെ ലക്‌ഷ്യം ? Su-Yeonമായി അയാള്‍ക്കുള്ള ബന്ധമേന്താണ് ? ഇതിനെല്ലാമുള്ള ഉത്തരം തേടികൊണ്ടുള്ള Cho യുടെ യാത്രയാണ് പിന്നീടുള്ള ചിത്രം പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Crime, Korean, Mystery, Thriller Tagged: Praveen Adoor Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
കൗമാരക്കാർക്കിടയിൽ മുഖക്കുരു ഒരു സാധാരണ പ്രശ്നമാണ്. മുഖക്കുരുവിന് കാരണമാകുന്ന ഒന്നിലധികം ഘടകങ്ങളുണ്ട്. മുഖം, കഴുത്ത്, പുറം, തോളുകൾ എന്നിവിടങ്ങളിൽ മുഖക്കുരു പ്രത്യക്ഷപ്പെടാം. മുഖക്കുരു വന്നു മാറിയാലും ചിലപ്പോൾ ചർമ്മത്തിൽ സ്ഥിരമായ പാടുകൾ അവശേഷിക്കും. ഇത് പലർക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും. മുഖക്കുരുവിനാൽ ബുദ്ധിമുട്ടുന്നവർ ഡോ. ഗീതിക മിത്തൽ ഗുപ്തയുടെ എളുപ്പത്തിലുള്ള ദിനചര്യ പിന്തുടരുക. മുഖക്കുരു ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഡെർമറ്റോളജിസ്റ്റ് വിശദീകരിച്ചിട്ടുണ്ട്. View this post on Instagram A post shared by Dr Geetika Mittal Gupta (@drgeetika) വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് ദിവസവും രണ്ട് നേരം മുഖം കഴുകുക. ചർമ്മത്തിലെ മൃതകോശങ്ങളും അധിക സെബവും ഒഴിവാക്കാൻ, ആഴ്‌ചയിൽ രണ്ടുതവണ കെമിക്കൽ എക്സ്ഫോളിയന്റ് ഉപയോഗിക്കാം. ഓരോ തവണ മുഖം കഴുകിയശേഷം നന്നായി മോയ്സ്ച്യുറൈസ് ചെയ്താൽ നന്നായിരിക്കും. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് ജെൽ അടിസ്ഥാനമാക്കിയുള്ള മോയ്സ്ച്യുറൈസർ ഉപയോഗിക്കുന്നതാണ് നല്ലത്. ചർമ്മസംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സൺസ്‌ക്രീൻ. ആവശ്യമായ അളവിൽ സൺസ്‌ക്രീൻ പുരട്ടുക, പ്രത്യേകിച്ച് പുറത്തുപോകുമ്പോൾ. കുറഞ്ഞത് ഒരു മാസമെങ്കിലും ഈ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുക. മുഖക്കുരു കുറയുന്നത് കാണാൻ കഴിയുമെന്ന് ഡോ. ഗീതിക പറയുന്നു. More Stories on Acne Beauty Tips Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.
WALTHAM, Mass., മെയ് 3, 2022 (GLOBE NEWSWIRE) — നാനോ ഡൈമൻഷൻ ലിമിറ്റഡ് ("നാനോ ഡൈമൻഷൻ" അല്ലെങ്കിൽ "കമ്പനി") (NASDAQ: NNDM) ഒരു സങ്കലനമായി നിർമ്മിച്ച ഇലക്ട്രോണിക്സ് കമ്പനിയാണ് (AME).), പ്രിന്റഡ് ഇലക്‌ട്രോണിക്‌സ് (PE), മൈക്രോ-അഡിറ്റീവ് മാനുഫാക്ചറിംഗ് (മൈക്രോ-AM) എന്നിവ 2022 മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിലെ പ്രിവ്യൂ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 2022 മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ ഏകദേശം 10.5 മില്യൺ ഡോളർ, 2021 ഡിസംബർ 31 ന് അവസാനിച്ച നാലാം പാദത്തിൽ നിന്ന് 39% വർധന, 2021 മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ നിന്ന് വർധനവ് എന്നിവ നാനോ ഡൈമൻഷൻ പ്രിലിമിനറി റിപ്പോർട്ട് ചെയ്യാത്ത ഏകീകൃത വരുമാനം റിപ്പോർട്ട് ചെയ്തു. 1195% മാർച്ച് 31, 2021. അതേ തീയതിയിലെ പണവും നിക്ഷേപവും സംയോജിപ്പിച്ച് ഏകദേശം $1,311,000,000 ആയിരുന്നു. Nano Dimension 2022 മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിലെ അതിന്റെ പൂർണ്ണ സാമ്പത്തിക ഫലങ്ങൾ, 2022 മെയ് 31, ചൊവ്വാഴ്ച, Nasdaq മാർക്കറ്റ് തുറക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കും. മുകളിലെ വിവരങ്ങൾ, Nano Dimension-ന്റെ ആദ്യ പാദത്തിലെ ചില ഫലങ്ങളുടെ പ്രാഥമിക കണക്ക് പ്രതിഫലിപ്പിക്കുന്നു. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2022 മാർച്ച് 31-ന് അവസാനിച്ചു. ആദ്യ പാദത്തിലെ അന്തിമ ഫലങ്ങൾ പ്രാഥമിക കണക്കുകളിൽ നിന്ന് വ്യത്യസ്തമായിരിക്കാം. നാനോ ഡൈമൻഷന്റെ ചെയർമാനും സിഇഒയുമായ Yoav Stern അഭിപ്രായപ്പെട്ടു, “ഞങ്ങളുടെ ആദ്യ പാദത്തിലെ 2022 വരുമാന പ്രവചനം 2022ലെ മുഴുവൻ വർഷത്തേക്കുള്ള സൂചകമായി ഉപയോഗിക്കുകയാണെങ്കിൽ, ഞങ്ങളുടെ 2022 വാർഷിക വരുമാനം 2021 ലെ വരുമാനത്തേക്കാൾ ഏകദേശം 300% കൂടുതലായിരിക്കും.ഇത് സംഭവിക്കുകയാണെങ്കിൽ, കമ്പനിയുടെ വരുമാനം 2020 മുതൽ 2022 വരെ 12 മടങ്ങ് വർദ്ധിക്കും. ഈ വളർച്ചാ നിരക്ക് 2022 ജനുവരിയിൽ ഞങ്ങൾ പ്രതീക്ഷിച്ച 200% എന്നതിനേക്കാൾ കൂടുതലാണ്. തീർച്ചയായും, ഈ അനുമാനങ്ങളെല്ലാം നിലവിലെ അന്തർദേശീയ കാര്യങ്ങൾക്കും കൂടാതെ/അല്ലെങ്കിൽ ലോക സമ്പദ്‌വ്യവസ്ഥയിലും നമ്മുടെ പ്രസക്തമായ ടാർഗെറ്റ് മാർക്കറ്റുകളിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്ന മറ്റ് ഘടകങ്ങൾ. നാനോ ഡൈമൻഷന്റെ (NASDAQ: NNDM) കാഴ്ചപ്പാട്, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ അഡിറ്റീവ് മാനുഫാക്ചറിംഗ് ഇൻഡസ്‌ട്രി 4.0 സൊല്യൂഷനുകൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിലൂടെ ഇലക്‌ട്രോണിക്‌സും സമാനമായ അഡിറ്റീവ് നിർമ്മാണ വ്യവസായങ്ങളും പരിവർത്തനം ചെയ്യുക എന്നതാണ്. - എപ്പോൾ വേണമെങ്കിലും എവിടെയും ആവശ്യപ്പെടുക. ഇൻ-സിറ്റു കപ്പാസിറ്ററുകൾ, ആന്റിനകൾ, കോയിലുകൾ, ട്രാൻസ്ഫോർമറുകൾ, ഇലക്ട്രോമെക്കാനിക്കൽ ഘടകങ്ങൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒരേസമയം ഉടമസ്ഥതയിലുള്ള ചാലക, വൈദ്യുത സ്പീഷീസുകൾ നിക്ഷേപിച്ച് ക്രോസ്-ഇൻഡസ്ട്രി ഹൈ-പെർഫോമൻസ് ഇലക്ട്രോണിക് ഉപകരണത്തിന്റെ (Hi-PEDs®) നിർമ്മാണ ആവശ്യങ്ങൾ DragonFly IV® സിസ്റ്റങ്ങളും സ്പെഷ്യാലിറ്റി മെറ്റീരിയലുകളും അഭിസംബോധന ചെയ്യുന്നു. Hi-PEDs® ആണ്, സ്വയംഭരണമുള്ള സ്മാർട്ട് ഡ്രോണുകൾ, കാറുകൾ, ഉപഗ്രഹങ്ങൾ, സ്മാർട്ട്ഫോണുകൾ, ഇൻ-വിവോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഒരു പ്രധാന സഹായി. കൂടാതെ, ഈ ഉൽപ്പന്നങ്ങൾ ആവർത്തന വികസനം, IP സുരക്ഷ, ഫാസ്റ്റ് ടൈം ടു മാർക്കറ്റ്, ഉപകരണ പ്രകടന മെച്ചപ്പെടുത്തലുകൾ എന്നിവയെ പിന്തുണയ്ക്കുന്നു. Hi-PEDs®, പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB) അസംബ്ലി (Puma, Fox, Tarantula, Spider, മുതലായവ) നാനോ ഡൈമൻഷൻ കോംപ്ലിമെന്ററി പ്രൊഡക്ഷൻ ഉപകരണങ്ങളും വികസിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ പ്രധാന മത്സര ശക്തി അതിന്റെ അഡാപ്റ്റീവ്, വളരെ ഫ്ലെക്സിബിൾ സർഫേസ് മൗണ്ട് ടെക്നോളജി (SMT) ആണ്. ) ഉപകരണങ്ങൾ തിരഞ്ഞെടുത്ത് സ്ഥാപിക്കുക, ഹൈ-സ്പീഡ് ഡിസ്പെൻസിംഗിനും മൈക്രോ ഡിസ്പെൻസിംഗിനുമുള്ള മെറ്റീരിയൽ ഡിസ്പെൻസറുകൾ, ഇന്റലിജന്റ് പ്രൊഡക്ഷൻ മെറ്റീരിയൽ സ്റ്റോറേജ്, ലോജിസ്റ്റിക്സ് സിസ്റ്റങ്ങൾ. കൂടാതെ, ഉയർന്ന പെർഫോമൻസ് കൺട്രോൾ ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വെയർ, മഷി ഡെലിവറി സിസ്റ്റങ്ങൾ എന്നിവയുടെ മുൻനിര ഡവലപ്പറും വിതരണക്കാരനുമാണ് നാനോ ഡൈമൻഷൻ. ഇത് അത്യാധുനിക 2D, 3D പ്രിന്റിംഗ് ഹാർഡ്‌വെയറുകളും അതുല്യമായ ഓപ്പറേറ്റിംഗ് സോഫ്‌റ്റ്‌വെയറും കണ്ടുപിടിക്കുകയും നൽകുകയും ചെയ്യുന്നു. ഇത് ഉയർന്ന മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്പെഷ്യലൈസ്ഡ് ഡയറക്ട് കണ്ടെയ്നർ പാക്കേജിംഗ്, പ്രിന്റ് ചെയ്ത ഇലക്ട്രോണിക് ഫംഗ്ഷണൽ ഫ്ലൂയിഡുകൾ, 3D പ്രിന്റിംഗ് എന്നിവ പോലെയുള്ള കൃത്യമായ-അധിഷ്ഠിത ആപ്ലിക്കേഷനുകൾ, ഇവയെല്ലാം ഒരു കുത്തക സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ നിയന്ത്രിക്കാം - അറ്റ്ലസ്. Hi-PEDs®-ന്റെ സമാന ഉപയോക്താക്കൾക്ക് സേവനം നൽകുന്ന നാനോ ഡൈമൻഷന്റെ ഫാബ്രിക്ക 2.0 മൈക്രോ അഡിറ്റീവ് മാനുഫാക്ചറിംഗ് സിസ്റ്റത്തിന് ഡിജിറ്റൽ ലൈറ്റ് പ്രൊസസർ (DLP) എഞ്ചിനുകളെ അടിസ്ഥാനമാക്കി മൈക്രോൺ സ്കെയിൽ റെസലൂഷൻ ഉപയോഗിച്ച് മൈക്രോ ഭാഗങ്ങൾ നിർമ്മിക്കാൻ കഴിയും. അടച്ച ഫീഡ്‌ബാക്ക് ലൂപ്പുകൾ, വളരെ ഉയർന്ന കൃത്യത കൈവരിക്കാൻ കുത്തക സാമഗ്രികൾ ഉപയോഗിച്ച്, ചെലവ് കുറഞ്ഞ മാസ്-മാനുഫാക്ചറിംഗ് സൊല്യൂഷൻ നിലനിർത്തുന്നു. മെഡിക്കൽ ഉപകരണങ്ങൾ, മൈക്രോ ഒപ്‌റ്റിക്‌സ്, അർദ്ധചാലകങ്ങൾ, മൈക്രോ ഇലക്‌ട്രോണിക്‌സ്, മൈക്രോ ഇലക്‌ട്രോ മെക്കാനിക്കൽ സിസ്റ്റംസ് (എംഇഎംഎസ്), മൈക്രോഫ്ലൂയിഡിക്‌സ്, ലൈഫ് എന്നീ മേഖലകളിൽ ഇത് ഉപയോഗിക്കുന്നു. മൈക്രോൺ സ്കെയിൽ റെസല്യൂഷനോടുകൂടിയ സയൻസ് ഇൻസ്ട്രുമെന്റേഷൻ. 1995-ലെ പ്രൈവറ്റ് സെക്യൂരിറ്റീസ് ലിറ്റിഗേഷൻ റിഫോം ആക്ടിന്റെയും മറ്റ് ഫെഡറൽ സെക്യൂരിറ്റീസ് നിയമങ്ങളുടെയും "സേഫ് ഹാർബർ" വ്യവസ്ഥകളുടെ അർത്ഥത്തിലുള്ള ഫോർവേഡ്-ലുക്കിംഗ് സ്റ്റേറ്റ്‌മെന്റുകൾ ഈ പത്രക്കുറിപ്പിൽ അടങ്ങിയിരിക്കുന്നു. "പ്രതീക്ഷിക്കുക," "പ്രതീക്ഷിക്കുക," "ഉദ്ദേശിക്കുക," "പദ്ധതി" തുടങ്ങിയ വാക്കുകൾ ,” “വിശ്വസിക്കുക,” “അന്വേഷിക്കുക,” “എസ്റ്റിമേറ്റ്,” കൂടാതെ അത്തരം വാക്കുകളുടെ സമാന പദപ്രയോഗങ്ങളോ വ്യതിയാനങ്ങളോ ഫോർവേഡ്-ലുക്കിംഗ് സ്റ്റേറ്റ്‌മെന്റുകൾ തിരിച്ചറിയാൻ ഉദ്ദേശിച്ചുള്ളതാണ്. ഉദാഹരണത്തിന്, നാനോ ഡൈമൻഷൻ അതിന്റെ പ്രാഥമിക ഓഡിറ്റ് ചെയ്യാത്തതിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഈ പ്രസ് റിലീസിൽ ഫോർവേഡ്-ലുക്കിംഗ് സ്റ്റേറ്റ്‌മെന്റുകൾ ഉപയോഗിക്കുന്നു. 2022 മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങളും 2022 മുഴുവൻ വർഷത്തേക്കുള്ള വരുമാന വളർച്ചാ നിരക്കും പ്രതീക്ഷിക്കുന്നു. അത്തരം പ്രസ്താവനകൾ ഭാവി സംഭവങ്ങളുമായി ബന്ധപ്പെട്ടതും നാനോ ഡൈമൻഷന്റെ നിലവിലെ പ്രതീക്ഷകളെ അടിസ്ഥാനമാക്കിയുള്ളതും ആയതിനാൽ, അവ വിവിധ അപകടസാധ്യതകൾക്കും അനിശ്ചിതത്വങ്ങൾക്കും വിധേയമാണ്. യഥാർത്ഥ ഫലങ്ങൾ, പ്രകടനം അല്ലെങ്കിൽ നേട്ടങ്ങൾ എന്നിവ ഈ പത്രക്കുറിപ്പിൽ പ്രസ്താവിച്ചതോ സൂചിപ്പിച്ചതോ ആയതിൽ നിന്ന് വ്യത്യസ്തമായേക്കാം.2022 മാർച്ച് 31-ന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ ("SEC") ഫയൽ ചെയ്ത ഫോം 20-F സംബന്ധിച്ച നാനോ ഡൈമൻഷന്റെ വാർഷിക റിപ്പോർട്ട് ഉൾപ്പെടെയുള്ള മറ്റ് അപകടസാധ്യതകൾക്കും അനിശ്ചിതത്വങ്ങൾക്കും വിധേയമാണ്. ഈ തീയതിക്ക് ശേഷമുള്ള ഇവന്റുകൾ അല്ലെങ്കിൽ സാഹചര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനോ അല്ലെങ്കിൽ അപ്രതീക്ഷിത സംഭവങ്ങളുടെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതിനോ ഈ ഫോർവേഡ്-ലുക്കിംഗ് സ്റ്റേറ്റ്‌മെന്റുകളിൽ എന്തെങ്കിലും പുനരവലോകനങ്ങൾ പരസ്യമായി റിലീസ് ചെയ്യുക, നിയമപ്രകാരം ആവശ്യമില്ലെങ്കിൽ, വെബ്‌സൈറ്റുകളിലേക്കുള്ള റഫറൻസുകളും ലിങ്കുകളും സൗകര്യത്തിനും അത്തരം വെബ്‌സൈറ്റുകളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾക്കും നൽകിയിരിക്കുന്നു. ഈ പത്രക്കുറിപ്പിൽ റഫറൻസ് മുഖേന ഉൾപ്പെടുത്തിയിട്ടില്ല. മൂന്നാം കക്ഷി വെബ്‌സൈറ്റുകളുടെ ഉള്ളടക്കത്തിന് നാനോ ഡൈമൻഷൻ ഉത്തരവാദിയല്ല. പോസ്റ്റ് സമയം: മെയ്-09-2022 ഞങ്ങളെ കുറിച്ച് സെയിൽസ് നെറ്റ്‌വർക്ക് ഞങ്ങളെ ബന്ധപ്പെടുക ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 100 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവിലേയ്ക്കുള്ള ഇന്റർവ്യൂ 2021 സെപ്റ്റംബർ 24ന് കോട്ടയം എംപ്ലോയബിലിറ്റി സെന്റെറിൽ ▶️കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഘ്യത്തിൽ എറണാകുളത്തെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 100 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക്‌ 2021 സെപ്റ്റംബർ 24 -ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തപ്പെടുന്നു. ▶️ബി.എസ്.സി /ജനറൽ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. 3 വർഷം വരെ ഗ്യാപ്പുള്ളവരെയും പരിഗണിക്കുന്നതാണ്. പ്രായപരിധി 40 വയസ്സുവരെ. ▶️ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9074715973 എന്ന നമ്പറിലേക്ക് ബയോഡാറ്റ whatsapp അയക്കുക. മറുപടിയായി ടൈം സ്ലോട്ട്സ് ലഭിക്കുന്ന ക്രമത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്തിനിടയിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. ▶️പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടോക്കൺ സംവിധാനം ഏർപ്പെടുത്തി ആയിരിക്കും അഭിമുഖം നടത്തപ്പെടുക. ഉദ്യോഗാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതണം.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഡാർജിലിംഗിൽ നിന്ന് 30 കിലോമീറ്റർ അകലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കുർസിയോൺ മനോഹരമായ ഹരിത വനങ്ങളാലും, ഭൂപ്രകൃതികൾക്കും പേരുകേട്ട സ്ഥലമാണ്. എന്നാൽ ഈ സ്ഥലത്തെ കൂടുതൽ പ്രശസ്തമാക്കുന്ന മറ്റു ചില കാര്യങ്ങൾ ഉണ്ട്. കൊലപാതകങ്ങളുടെയും പ്രേതങ്ങളുടെയും കഥകൾ. ഡൗ ഹിൽ റോഡും ഫോറസ്റ്റ് ഓഫീസീനും ഇടയിൽ ഉള്ള ഒരു ഇടുങ്ങിയ റോഡ് ഉണ്ട്. ഇതിനെ ഡെത്ത് റോഡ് അഥവാ മരണ റോഡ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ മരം വെട്ടാൻ വരുന്നവർ തലയില്ലാതെ നടക്കുന്ന ഒരു കുട്ടിയെ കണ്ട കഥകൾ പറയാറുണ്ട്. തദ്ദേശവാസികൾ പറയുന്നത് വനത്തിലെത്തുന്നവരെ ആരോ പിന്തുടരുന്നതായി തോന്നാറുണ്ടെന്നും. ചിലർ ചുവന്ന കണ്ണുകൾ അവരെ നോക്കി നിൽക്കുന്നത് കണ്ടതായും പറയുന്നു. ഇവിടെ നിറഞ്ഞു നിൽക്കുന്ന ഒരു പ്രതീതി സന്ദർശകർക്ക് മാനസികമായ സന്തുലിതത്വം നഷ്ടപ്പെടുത്തുവാനോ ആത്മഹത്യ ചെയ്യാനോ പ്രചോദനമാകുന്നു. കാടുകൾക്ക് സമീപം, 100 വർഷം പഴക്കമുള്ള വിക്ടോറിയ ബോയ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. ഇതും പ്രേതബാധ ഉള്ള സ്ഥലം ആയി പറയപ്പെടുന്നു. ഡിസംബർ മുതൽ മാർച്ച് വരെയുള്ള ശീതകാല അവധിക്കാലത്ത് സ്കൂൾ അടച്ചിടുന്ന സമയത്ത് ഇവിടെ കുട്ടികൾ ഓടുന്നതും ബഹളം വയ്ക്കുന്നതുമായ ശബ്ദങ്ങൾ കേൾക്കാറുണ്ട്. ഈ പ്രദേശത്തെ അപകടം അല്ലെങ്കിൽ സ്വാഭാവിക മരണം തുടങ്ങിയവ നടന്നതായി ഭരണകൂടത്തിന്റെ കയ്യിൽ യാതൊരു രേഖയുമില്ല. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ തങ്ങളുടെ വരാനിരിക്കുന്ന രണ്ട് മോഡലുകളായ ഹാരിയർ സ്പെഷ്യൽ എഡിഷൻ, ടിയാഗോ എൻആർജി സിഎൻജി എന്നിവയുടെ ടീസറുകൾ പുറത്തിറക്കിയിരുന്നു. രണ്ട് മോഡലുകളുടെയും വിശദാംശങ്ങൾ ഇപ്പോഴും രഹസ്യത്തിലാണ്. പുതിയ ടാറ്റ ഹാരിയർ പ്രത്യേക പതിപ്പ് ടീസർ സൂചിപ്പിക്കുന്നത് സഫാരി അഡ്വഞ്ചർ പേഴ്‌സണ വേരിയന്റിന് സമാനമായ ഒരു അഡ്വഞ്ചർ എഡിഷൻ ആയിരിക്കുമെന്നാണ്. സാധാരണ മോഡലിനെ അപേക്ഷിച്ച് മോഡലിന് കുറച്ച് സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകൾ ഉണ്ടായിരിക്കും. കമ്പനി തിരഞ്ഞെടുത്ത ഹാരിയർ വേരിയന്റുകളിൽ മുൻവശത്തുള്ള യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ (സ്റ്റാൻഡേർഡ്), മെച്ചപ്പെടുത്തിയ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (XZS), ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ചാർജർ, ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടെ നാല് ചക്രങ്ങളിലും (ഓൺ) ചില സവിശേഷതകൾ അവതരിപ്പിച്ചു . വരാനിരിക്കുന്ന ടാറ്റ ഹാരിയർ പ്രത്യേക പതിപ്പ് പുതിയ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്തേക്കാം. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ടോപ്പ്-എൻഡ് XZA+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാകാം ഇത്. അതേ 170 ബിഎച്ച്പി, 2.0 എൽ ഡീസൽ എഞ്ചിനിലാണ് പ്രത്യേക പതിപ്പ് വരുന്നത്. ടാറ്റ ടിഗാവോ NRG സിഎൻജി വരും ആഴ്ചകളിൽ എത്താൻ സാധ്യതയുണ്ട്. ടിയാഗോ സിഎൻജി, ടിഗോർ സിഎൻജി എന്നിവയ്‌ക്കൊപ്പം ഇത് വിൽക്കും. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് മോഡൽ വരുന്നത്. മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച്, ഇത് 72 ബിഎച്ച്പി പവറും 95 എൻഎം ടോർക്കും നൽകുന്നു. ടിയാഗോ സിഎൻജിക്ക് സമാനമായി, ഇത് കിലോഗ്രാമിന് 26.49 കിലോമീറ്റർ ഇന്ധനക്ഷമത നൽകും. ടാറ്റ ടിയാഗോ എൻആർജി സിഎൻജിയുടെ സ്റ്റാൻഡേർഡ് പെട്രോൾ വേരിയന്റുകളേക്കാൾ ഏകദേശം 80,000 മുതൽ 90,000 രൂപ വരെ കൂടുതലായിരിക്കും. ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ കുറച്ചുകാലമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റാ മോട്ടോഴ്‍സ്. രണ്ട് മോഡലുകളും 2023 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 2023 ടാറ്റ ഹാരിയർ , സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ 360 ഡിഗ്രി ക്യാമറയ്‌ക്കൊപ്പം ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സഹിതം വരുമെന്ന് പ്രതീക്ഷിക്കുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എസ്‌യുവികൾക്ക് ലഭിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ലോകോത്തര പേസര്‍മാര്‍ക്കെതിരെ മികവ് പുലര്‍ത്തിയ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാക്കിസ്ഥാന്‍ താരവും ഇതിഹാസ പേസറുമായ ഷോയീബ് അക്തറുമായി തീപാറും പോരാട്ടം നടന്നിട്ടുണ്ട്. ഇപ്പോഴിതാ ആ സംഭവങ്ങളെപ്പറ്റി ഓര്‍ത്തെടുക്കുകയാണ് അക്തര്‍. 2006 ല്‍ ഇന്ത്യയുടെ പാക്കിസ്ഥാന്‍ ടൂറിനിടെ നടന്ന സംഭവമാണ് സ്പോര്‍ട്സ്കീഡയമായുള്ള ചാറ്റിനിടെ അക്തര്‍ ഓര്‍ത്തെടുത്തത്. കറാച്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റായിരുന്നു അത്. സച്ചിനെ പുറത്താക്കാനല്ലാ, അന്ന് പരിക്കേല്‍പ്പിക്കാനായിരുന്നു തന്‍റെ ലക്ഷ്യമെന്ന് അക്തര്‍ വെളിപ്പെടുത്തി. “ഞാൻ ഇതാദ്യമായാണ് ഇത് വെളിപ്പെടുത്തുന്നത്. ആ ടെസ്റ്റ് മത്സരത്തിൽ സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ഞാൻ മനഃപൂർവ്വം ആഗ്രഹിച്ചിരുന്നു. എന്ത് വിലകൊടുത്തും ആ ടെസ്റ്റിൽ സച്ചിനെ മുറിവേൽപ്പിക്കണമെന്ന് ഞാൻ നിശ്ചയിച്ചു. ” “വിക്കറ്റുകൾക്ക് മുന്നിൽ എറിയാനാണ് ഇൻസമാം ആവശ്യപ്പെട്ടത്, പക്ഷേ എനിക്ക് സച്ചിനെ മുറിവേല്‍പ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാൻ അവന്റെ ഹെൽമെറ്റിൽ കൊള്ളിച്ചു, അവൻ തീർന്നുവെന്ന് എനിക്ക് തോന്നി. എന്നാൽ വീഡിയോ കണ്ടപ്പോൾ സച്ചിൻ തല രക്ഷിച്ചതായാണ് ഞാൻ കണ്ടത്,” അക്തർ പറഞ്ഞു. പരിക്കേല്‍പ്പിക്കാനുള്ള എന്‍റെ ശ്രമം തുടര്‍ന്നപ്പോള്‍ മറുവശത്ത് ആസീഫിന്‍റെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ലാ. “ആ ദിവസത്തില്‍ ആസിഫ് ബൗൾ ചെയ്തതുപോലെ മികച്ച രീതിയിൽ ആരെങ്കിലും പന്തെറിയുന്നത് ഞാൻ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ,” അക്തര്‍ ഓര്‍ത്തെടുത്തു. ഇര്‍ഫാന്‍ പത്താന്‍റെ പ്രസിദ്ധമായ ആദ്യ ഓവര്‍ ഹാട്രിക്ക് പിറന്ന മത്സരമായിരുന്നു ഇത്. മത്സരത്തില്‍ സച്ചിന്‍ ആദ്യ ഇന്നിംഗ്സില്‍ 23 ഉം രണ്ടാം ഇന്നിംഗ്സില്‍ 26 റണ്‍സുമാണ് നേടിയത്. മത്സരത്തില്‍ പാക്കിസ്ഥാന്‍ 341 റണ്‍സിനു വിജയിച്ചു.
സത്യത്തെക്കാള്‍ വലുതല്ല സ്വന്തം താല്പര്യങ്ങള്‍. മാധ്യമങ്ങള്‍ രാജ്യതാല്പര്യത്തിനും പൊതുതാല്പര്യങ്ങള്‍ക്കും അനുസരിച്ച് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. by VSK Kerala Desk 21 August, 2022 in വാര്‍ത്ത ShareTweetSendTelegram തിരുവനന്തപുരം: കുറ്റാരോപിതരുടെ വാക്കുകള്‍ കുറ്റാന്വേഷകര്‍ക്ക് മാതൃകയായി മാറുന്ന രീതി ശരിയല്ലെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമ ചര്‍ച്ചകളില്‍ കുറ്റാരോപിതരുടെ വാക്കുകളാണ് ആഘോഷിക്കപ്പെടുന്നത്. ഇങ്ങനെ പോയാല്‍ നീതിയുടെ പെന്‍ഡുലം എങ്ങനെ മുന്നോട്ടുപോകുമെന്ന് ആശങ്കയുണ്ട്. നെഗറ്റീവ് വാര്‍ത്തകള്‍ക്കൊപ്പം പോസിറ്റീവ് വാര്‍ത്തകളും വായനക്കാര്‍ക്ക് നല്‍കുന്ന സംവിധാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുസരിച്ച് ഏറ്റവും വലിയ അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് വ്യക്തികളുടെ മാന്യതയും അഭിമാനവുമാണ്. മാനനഷ്ടക്കേസുകളുടെ അടിസ്ഥാനം ഇതാണ്. ഉപയോഗിക്കുന്ന ഭാഷ മാന്യതയുള്ളതായിരിക്കണം. വാക്കുകളുടെ അന്തസ് കാത്തുസൂക്ഷിക്കണം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ആ ആളിനുമാത്രമല്ല അതുമായി ബന്ധപ്പെട്ടവര്‍ക്കുണ്ടാകുന്ന വികാരങ്ങളും കണക്കിലെടുക്കണം. സത്യത്തെക്കാള്‍ വലുതല്ല സ്വന്തം താല്പര്യങ്ങള്‍. മാധ്യമങ്ങള്‍ രാജ്യതാല്പര്യത്തിനും പൊതുതാല്പര്യങ്ങള്‍ക്കും അനുസരിച്ച് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. ആദ്യകാല പത്രപ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന സര്‍വവിജ്ഞാനകോശങ്ങളായിരുന്നു. തിലകനും ഗാന്ധിജിയും നെഹ്‌റുവും ജയപ്രകാശ് നാരായണനും ദീനദയാല്‍ ഉപാധ്യായയും വാജ്‌പേയിയുമെല്ലാം മാധ്യമപ്രവര്‍ത്തനം നടത്തിയവരാണ്. പഴയകാല നേതാക്കള്‍ ജനങ്ങളുമായി സംവദിക്കേണ്ടിവരുമ്പോള്‍ മാധ്യമങ്ങളാണ് ഏറ്റവും നല്ലമാര്‍ഗ്ഗമെന്ന് കണ്ടറിഞ്ഞവരാണ്. മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ പാടില്ല. എതിര്‍പ്പുകളെ അതിജീവിക്കാനുള്ള ആത്മവീര്യം പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാവുകയാണ് വേണ്ടതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി അധ്യക്ഷനായി. ശശിതരൂര്‍ എംപി, വി.കെ.പ്രശാന്ത് എംഎല്‍എ, പാലോട് രവി തുടങ്ങിയവര്‍ സംസാരിച്ചു.
'അതേയ്, നമ്മള്എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുന്നതിന്ന് മുമ്പ് തന്‍റെ ആങ്ങള ഇയാളുടെ കാര്യത്തില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടോ എന്നൊന്ന് അറിയണ്ടേ 'വിശ്വേട്ടന്‍ പറഞ്ഞു' പണ്ടേ അയാള്‍ക്ക് അതിബുദ്ധി ആണല്ലോ'. 'ഓ, അങ്ങിനെ ഒന്നും ഉണ്ടാവില്യാന്നേ' പത്മിനി പറഞ്ഞു 'കിട്ടുണ്ണിക്ക് അവന്‍റെ ഒറ്റ കാര്യേള്ളു. ഇവന് എന്തായാല്‍ അവനെന്താ? 'നിന്‍റെ കാര്യത്തില്‍ അവന്‍ വല്ല അഭിപ്രായം പറയേണ്ടായോ എന്ന് പത്മിനി വേണുവിനോട് ചോദിക്കുകയും ചെയ്തു. തനിക്ക് ഒരു വിവാഹബന്ധം കിട്ടുണ്ണി കണ്ടെത്തിയതും, അത് നടന്നാല്‍ തന്‍റെ പേരില്‍ ഒരു ഹൈസ്കൂള്‍ കിട്ടുമെന്ന് പറഞ്ഞതും, കിട്ടുണ്ണി മാനേജരായി സ്കൂള്‍ നോക്കി നടത്താമെന്ന് പറഞ്ഞതും വേണു വിവരിച്ചു. വിശ്വേട്ടന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. 'ഞാന്‍ അപ്പോഴും പറഞ്ഞില്ലേ തന്‍റെ ആങ്ങള എന്തെങ്കിലും കണ്ടു വെക്കുമെന്ന് 'അയാള്‍ പറഞ്ഞു' കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ തന്നെ എന്ന് പറയുന്നത് വെറുതെയല്ല '. 'എന്നിട്ട് നീയെന്താ പറഞ്ഞത്' പത്മിനി ചോദിച്ചു' ശരീന്ന് സമ്മതിച്ചൊ'. താന്‍ ഇതിനെപ്പറ്റി അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്ന് വേണു അറിയിച്ചു. 'നോക്കൂണ്ടു ആ കള്ളന്‍റെ ബുദ്ധി' പത്മിനി പറഞ്ഞു' ഇത്ര കാലം ഇവന്‍ കഷ്ടപ്പെട്ട്സമ്പാദിച്ചത് മുഴുവന്‍ ഓരോന്ന് പറഞ്ഞ് തട്ടിപ്പറിച്ചു. ഇപ്പോള്‍ ഏട്ടനെ വിറ്റ് സ്കൂള്‍ ഒന്ന് കൈക്കലാക്കണം'. ഒന്ന് നിര്‍ത്തി അവര്‍ തുടര്‍ന്നു' എന്തിനാ അവനെ പറയുന്നത്. ഒക്കെ ഇവന്‍റെ കൊള്ളരുതായ്മ കൊണ്ടല്ലേ. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തി ഇല്ലാത്തോന്‍ '. താനെന്തിനാ ഇയാളെ കുറ്റം പറയുന്നത് 'വിശ്വേട്ടന്‍ പറഞ്ഞു' നിങ്ങളുടെ കുടുംബത്തില്‍ മനസ്സാക്ഷി ഉള്ള ഒരേ ഒരാള്‍ ഇയാള്‍ മാത്രമാണ്. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ കാണാന്‍ തുടങ്ങിയതല്ലേ ഞാന്‍ എല്ലാരേം '. 'നീ കല്യാണം കഴിക്ക്വേ, സ്കൂള്‍ വാങ്ങ്വേ, എന്ത് വേണച്ചാലും ആയിക്കോ' പത്മിനി പറഞ്ഞു' പക്ഷെ ഒന്ന് ഞാന്‍ പറയാം, അവനെ വിശ്വസിച്ച് സ്കൂള് അവന്‍റെ കയ്യില്‍ ഏല്‍പ്പിച്ചാല്‍ നിന്‍റെ കാര്യം അധോഗതീം വെള്ളിയാഴ്ചയും ആവും.' താന്‍ കല്യാണം കഴിക്കുന്ന കാര്യം ആലോചിച്ചിട്ടു കൂടി ഇല്ലെന്ന് വേണു പറഞ്ഞു. 'പിന്നെന്താ ജീവിത കാലം മുഴുവന്‍ നീ സന്യസിക്കാനാണോ ഭാവം. സ്നേഹിച്ച ഒരുത്തി മരിച്ചൂന്ന് വെച്ചിട്ട് 'പത്മിനി അത്രയും പറയുമ്പോഴെക്കും ഭര്‍ത്താവ് ഇടപെട്ടു' എല്ലാം അറിഞ്ഞിട്ട് താന്‍ ഇയാളെ കുറ്റപ്പെടുത്ത്വാ' എന്ന് ചോദിക്കുകയും ചെയ്തു. ഭാഗപ്രകാരം കിട്ടിയ പത്തിരുപത്തഞ്ച്പറ നെല്‍കൃഷിയും, ചെറിയൊരു തെങ്ങിന്‍ തോട്ടവും, കളപ്പുരയും ഒക്കെ വേണുവിന്‍റെ പേരിലുണ്ടെന്നും, അതില്‍ നിന്ന് കിട്ടിയ ആദായം ബാങ്കില്‍ ഇട്ടിട്ടുണ്ടെന്നും ഇനി അതെല്ലാം നോക്കി നടത്തി സ്വസ്ഥമായി ഒരിടത്ത് കഴിഞ്ഞു കൂടാമെന്നും വക്കീല്‍ വേണുവിനോട് പറഞ്ഞു. 'ഒരു കാര്യം ഇപ്പൊ തന്നെ ഞാന്‍ പറയാം' പത്മിനി ഇടപെട്ടു' ഇത്ര കാലം നിന്‍റെ മുതല് അന്യാധീനപ്പെടാതെ ഞങ്ങള് നോക്കി നടത്തി. ഇനി ഇത് കയ്യില്‍ കിട്ടിയതും ആ കള്ളനെ ഏല്‍പ്പിച്ചുക്കൊടുത്ത് ദീവാളി കുളിക്കണ്ടാ. ജീവിച്ചിരിക്കുന്നേടത്തോളം കാലം അതിന്ന് ഞാന്‍ സമ്മതിക്കില്ല '. തന്‍റെ കൂടെ കഴിഞ്ഞൊള്ളാന്‍ കിട്ടുണ്ണി പറഞ്ഞതായി വേണു വെളിപ്പെടുത്തി. 'അതൊക്കെ എന്തോ ലാക്ക് കണ്ടിട്ടാണ്'പത്മിനി പറഞ്ഞു' അല്‍പ്പം ഇഷ്ടക്കേട്തോന്നിയാല്‍ മതി, അവന്‍ നിന്നെ അടിച്ചിറക്കും. നിനക്ക്എന്‍റെ കൂടെ നിക്കാലോ ഇവിടെ. വിശ്വേട്ടന് അതൊരു സഹായം ആവില്ലേ'. തന്‍റെ ജീവിതം ഏതെല്ലാമോ വഴികളിലൂടെ ഒഴുകാന്‍ തുടങ്ങുന്നതായി വേണുവിന് തോന്നി. ************************************************************************************* ഉച്ച തിരിഞ്ഞതും സരോജിനി വേണുവിനെ കാണാന്‍ മനസാ ഒരുങ്ങി. അഞ്ച് മണി ആയിട്ട് വേണം അയ്യര്‍കുളത്തില്‍ ചെന്ന് മേല്‍ക്കഴുകി മന്ദത്ത് തൊഴുതിട്ട് വരാന്‍ .ഏത് നേരത്താ വേണ്വോട്ടന്‍ വര്വാ എന്ന് അറിയില്ലല്ലൊ. ഇന്നലെ കാത്ത് കാത്ത് ഇരുന്നു. പക്ഷെ കണ്ടില്ല. ചിലപ്പോള്‍ എന്തെങ്കിലും ആവശ്യമായി വല്ല ഇടത്തേക്കും പോയിട്ടുണ്ടാവും. അകത്തെ മുറിയിലെ മരത്തിന്‍റെ പെട്ടി തുറന്നു നോക്കി. കര മങ്ങി തുടങ്ങിയ മൂന്ന് നാല് മുണ്ടുകളും വേഷ്ടികളും മാത്രമെ അതിനകത്ത് ഉള്ളു. അതെങ്ങിനെ, കഴിഞ്ഞ ഓണത്തിന്ന് മക്കു രാവുത്തരുടെ കയ്യില്‍ നിന്നും വാങ്ങിയതാണ്. എട്ടൊമ്പത് മാസം കഴിഞ്ഞിട്ടും ആ കടം കൊടുത്ത്തീര്‍ത്തിട്ടില്ല . അയാളൊരു സാധു മനുഷ്യനായതുകൊണ്ട് പണം ചോദിച്ച് വന്ന് ബുദ്ധിമുട്ടിക്കുന്നില്ല. നല്ല കുറെ തുണിത്തരങ്ങള്‍ വേണമെന്ന് അന്ന് സരോജിനി ആഗ്രഹിച്ചു. പറ്റിയാല്‍ കിളി പച്ച നിറത്തില്‍ ഒരു സാരിയും. വേണ്വേട്ടന് ഇഷ്ടപ്പെട്ട നിറം കിളിപ്പച്ചയാണ്. കൂട്ടത്തില്‍ നല്ലത് നോക്കി ഒരു ജോഡി വസ്ത്രം പുറത്ത് എടുത്ത് വെച്ചു. മേല്‍കഴുകിയിട്ട് മാറ്റാനാണ്. രസം മങ്ങി തുടങ്ങിയ കണ്ണാടിയും ചീര്‍പ്പുമായി വീടിന്‍റെ പുറകിലേക്ക് ചെന്നു. അഴിച്ചിട്ട മുടിയിലൂടെ ചീര്‍പ്പ് ഓടി തുടങ്ങി. കൊഴിഞ്ഞ് ചീര്‍പ്പില്‍ കൊരുത്ത മുടികള്‍ ചുരുട്ടി മുണ്ടില്‍ തിരുകി വെച്ചു. എത്ര മുടി ഉണ്ടായിരുന്നതാണ്. എല്ലാം പോയില്ലേ. മനസ്സില്‍ ഒരു തേങ്ങല്‍ ഉയര്‍ന്നു വന്നു. കണ്ണാടിയില്‍ നോക്കി മുടി നടുവെടുത്ത് ചീകി. അവിടവിടെ ഓരോ മുടിയിഴകള്‍ വെളുത്ത് തുടങ്ങിയിരിക്കുന്നു. നെടുവീര്‍പ്പോടെ തന്‍റെ യൌവനം അവസാനിക്കാറായി എന്ന് അവള്‍ ഓര്‍ത്തു. പാഴായിപ്പോയ ഒരു യൌവനം. ഈശ്വരന്‍ തനിക്ക് ഒരു ജീവിതം തരാന്‍ പോകുന്നത് വളരെ വൈകിയിട്ടാണെന്ന് മനസ്സില്‍ ഒരു തോന്നല്‍ ഉടലെടുത്തു. കമ്പിനിയില്‍ അഞ്ച് അടിക്കുന്നതിന്ന് മുമ്പ് സരോജിനി കുളത്തിലേക്ക്പോവാനൊരുങ്ങി. 'നേരം ആയോ മേല്‍ കഴുകാന്‍ പോവാന്‍' എന്ന് നാണു നായര്‍ ചോദിച്ചു. കുറച്ച് കഴിയുമ്പോഴേക്കും ഇടിയും മഴയും വന്നേക്കുമെന്നും അതിന്ന് മുമ്പ് പോയി മേല്‍ കഴുകി വന്നില്ലെങ്കില്‍ പിന്നെ പറ്റാതെ വരും എന്നും പറഞ്ഞ് സരോജിനി നടന്നു. കുളത്തിലെ വെള്ളത്തിന് ഇളം ചൂട് തോന്നി. വേഗം വിഴുപ്പ് വസ്ത്രങ്ങള്‍ തിരുമ്പിയെടുത്തു, മേല്‍ കഴുകി മന്ദത്ത് എത്തിയപ്പോള്‍ വിളക്ക് വെച്ചിരിക്കുന്നു. നടക്കല്‍ നിന്ന് നന്നായി തൊഴുതു. ദേവി തനിക്ക് വൈകാതെ ഒരു അഭയം തരുമെന്ന് സരോജിനി സ്വയം ആശ്വസിച്ചു. തിരിച്ച് വരുമ്പോള്‍ നാണു നായര്‍ മുറ്റത്ത് വടക്കോട്ടും നോക്കി നില്‍ക്കുകയാണ്. പാവം, വേണ്വോട്ടന്‍റെ വരവും കാത്ത് നില്‍ക്കുകയാവും. ഇത്തിരി കഴിയുമ്പോഴെക്കും വേണ്വോട്ടന്‍ എത്തും, എത്താതിരിക്കില്ല. ഈറന്‍ മാറ്റി. ഭസ്മക്കുറി ഇടാന്‍ ഒരുങ്ങിയപ്പോഴാണ്, കുങ്കുമം തൊട്ടാലോ എന്ന തോന്നല്‍ മനസ്സില്‍ എത്തിയത്. ഒരു കുങ്കുമ ചെപ്പ് ഉള്ളത് തിരയുമ്പോള്‍ പുറത്തുനിന്നും ' മഴ പെയ്യുംന്ന്തോന്നുണില്ല, ഞാന്‍ മന്ദാടിയാരെ ഒന്ന് കണ്ടിട്ട് വരട്ടെ മോളേ ' എന്ന് അച്ഛന്‍ പറയുന്നത്. 'അച്ഛന്‍ പോയ നേരത്ത് വേണ്വോട്ടന്‍ വന്നാലോ' എന്ന് സരോജിനി ചോദിച്ചു. 'അത് ഉണ്ടാവില്ല' നാണു നായര്‍ പറഞ്ഞു' അവന്‍ നാല് ദിവസത്തേക്ക് പത്മിനി അമ്മടെ വീട്ടിലേക്ക് പോയി. വന്നിട്ട് ഇങ്ങോട്ട് ഇറങ്ങാമെന്ന് പറഞ്ഞിട്ടുണ്ട്.' സരോജിനിക്ക് അച്ഛനോട് ഈര്‍ഷ്യ തോന്നി. ഈ വിവരം എന്തേ കല്‍പ്പിച്ചു കൂട്ടി മറച്ചു വെച്ചു. കാത്തിരുന്നതെല്ലാം വെറുതെയായി. കുങ്കുമ ചെപ്പ് തിരയുന്നത് നിര്‍ത്തി. ഒരു നുള്ള് ഭസ്മം എടുത്ത്അവള്‍ നെറ്റിയില്‍ തൊട്ടു. Posted by keraladasanunni at 11:34 PM 1 comment: അദ്ധ്യായം-28 നേരം നാലു മണി ആയിട്ടേയുള്ളു. സരോജിനി കൊടുത്ത ചായയും കുടിച്ച് നാണു നായര്‍ ഉമ്മറത്തിരിക്കുകയാണ്. അകലെ നിന്ന് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ തിരക്കിട്ട് വരുന്നത്കണ്ടു. തലയില്‍ ഒരു കുട്ടിച്ചാക്കുണ്ട്, കയ്യില്‍ ഒരു വീര്‍ത്ത സഞ്ചിയും. ഇതെന്താപ്പൊ ഇങ്ങിനെ ഒരു വരവ് എന്ന് അയാള്‍ ആലോചിച്ചു. ഇവിടുന്ന് പോയിട്ട് ഏറെ നേരം ആയിട്ടില്ലല്ലോ. എഴുത്തശ്ശന്‍ സഞ്ചി കോലായില്‍ വെച്ചു. അതിനടുത്ത് കുട്ടിച്ചാക്കും. 'മകളെ ഇങ്ങിട്ട് വിളിക്കിന്‍, ഇതൊക്കെ അകത്ത് കൊണ്ട്വോയി വെക്കട്ടെ'. നാണു നായര്‍ അന്തം വിട്ടു. ഇന്ന് വരെ ഒരു സാധനം മൂപ്പരുടെ കയ്യോണ്ട് കിട്ടിയിട്ടില്ല. 'എന്താ ഇതൊക്കെ' എന്ന് അയാള്‍ ചോദിച്ചു. 'സഞ്ചീല്നിറച്ച് പച്ച പയറാണ്. കൊറെ ഉപ്പേരി ഉണ്ടാക്കിക്കോട്ടെ, ബാക്കി കൊണ്ടാട്ടൂം 'എഴുത്തശ്ശന്‍ പറഞ്ഞു' കുട്ടിച്ചാക്കില് പച്ച മത്തനും കുമ്പളങ്ങീം കൊറെ വെണ്ടക്കീം വഴുതിനിങ്ങീം ഉണ്ട്, കൂട്ടാന്‍ വെച്ച് കൂട്ടിക്കോളിന്‍'. ശബ്ദം കേട്ട് സരോജിനി ഇറങ്ങി വന്നു. 'കുട്ട്യേ, ഇതൊക്കെ എടുത്ത് അകത്ത് വെക്ക്' എഴുത്തശ്ശന്‍ പറഞ്ഞു. ഓരോന്നായി സരോജിനി അകത്ത് എത്തിച്ചു. വേണുവേട്ടന്‍ കാല് വെച്ചത് നല്ല നേരത്താണ്. അവള്‍ മനസ്സില്‍ പറഞ്ഞു. അതോടെ വീട്ടില് നിറഞ്ഞ് നിറഞ്ഞ് വരുന്നുണ്ട്. ഒഴിഞ്ഞ സഞ്ചിയും ചാക്കും ഒരു കയ്യിലും മറുകയ്യില്‍ ഒരു ഗ്ലാസ്സ് ചായയുമായി അവള്‍ തിരിച്ചെത്തി. 'ചായീം കാപ്പീം ഒന്നും കുടിക്കാറില്ല, പക്ഷെ മോള് സന്തോഷത്തോടെ വെച്ച് നീട്ടുന്നത് വേണ്ടാന്ന് പറയില്ല' എന്നും പറഞ്ഞ് എഴുത്തശ്ശന്‍ അത് വാങ്ങി. 'സത്യം പറയാലോ, എന്‍റെ കെട്ട്യോള് രുഗ്മിണി കെടപ്പിലായതില്‍ പിന്നെ സ്നേഹത്തോടെ ഒരു പിടി വറ്റും ഒരു ഗ്ലാസ്സ് വെള്ളവും ഇന്നാണ്എനിക്ക് കിട്ടുണത് .' നാണു നായര്‍ അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് തന്‍റെ കൂട്ടുകാരന്ന് എത്ര മാറ്റമാണ് വന്നിരിക്കുന്നത് എന്ന് അയാളോര്‍ത്തു. എഴുത്തശ്ശന് അത് മനസ്സിലായി. 'എന്താ ഇതൊക്കെ എന്ന് നിങ്ങള് ആലോചിക്കുന്നുണ്ടാവും 'അയാള്‍ പറഞ്ഞു' ഇന്നലെ വരെ ഞാന്‍ കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കി ഊറ്റി പിടിച്ച് മകന് കൂട്ടി വെച്ചു. ഇനി അതില്ല. എന്നെക്കൊണ്ടാവുന്നത് ചോദിക്കുന്നോരൊക്ക് ഒക്കെ കൊടുക്കും. ചത്ത് പോവാന്‍ നേരത്ത് അത് ഒരു പുണ്യം ആയി കിടക്ക്വോലോ'. ഊണും കഴിഞ്ഞ് പോവുന്ന വഴിക്ക് മൂന്ന് നാല് അലുമിനിയ പാത്രങ്ങള്‍ വാങ്ങിയതും, വണ്ടിപ്പുരയും തൊഴുത്തും പൊളിച്ച് കറ്റക്കളത്തില്‍ കെട്ടാന്‍ ആളെ ഏല്‍പ്പിച്ചതും, രണ്ട് വണ്ടി പൊട്ടക്കല്ല് ഏര്‍പ്പാടാക്കിയതും എല്ലാം എഴുത്തശ്ശന്‍ കൂട്ടുകാരനോട് പറഞ്ഞു. 'ഇനി കുറച്ചും കൂടി പണം വേണം , തേങ്ങ വിറ്റ പണം കിട്ടാനുണ്ട്, അതിനൊന്നും നില്‍ക്കില്ല. നാളെ രാവിലെ രാഘവന്‍റെ ബാങ്ക് വരെ പോയി പൈസ എടുക്കണം '. സഹകരണ ബാങ്കിനെ പറ്റിയാണ്എഴുത്തശ്ശന്‍ പറഞ്ഞത് എന്ന് നാണു നായര്‍ക്ക്മനസ്സിലായി. രാഘവന്‍ അതിന്‍റെ പ്രസിഡണ്ടാണ്. 'കുത്തിയിരുന്ന് വര്‍ത്താനം പറയാനൊന്നും നേര്വോല്യാ പോയിട്ട്പിടിപ്പത്പണിയുണ്ട് 'എഴുത്തശ്ശന്‍ പറഞ്ഞു' പിന്നെ നാളെ രാവിലെ കുളീം കഴിഞ്ഞ് ഓടണ്ടാ. തൊഴുത്തിന്സ്ഥലം കാണാന്‍ ആശാരി വരും. അപ്പൊ ഒന്ന് എന്‍റെ കൂടെ നിക്കണം'. ഒഴിഞ്ഞ ചാക്കും സഞ്ചിയും എടുത്ത്,പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനായി എഴുത്തശ്ശന്‍ തിരക്കിട്ടിറങ്ങി. ************************************************************************************* അരണ്ട വെളിച്ചത്തിലിരുന്ന് നിറഞ്ഞ പാനപാത്രത്തില്‍ രാധാകൃഷ്ണന്‍ തന്‍റെ സങ്കടങ്ങളെ മുക്കിക്കൊന്നു. സുകുമാരന്‍ പറഞ്ഞതാണ്സത്യം എന്ന വസ്തുത അയാള്‍ തിരിച്ചറിഞ്ഞു. ഏത് കാര്യത്തിലും വല്ലാതെ വേവലാതിപ്പെടാന്‍ പാടില്ല. വീട്ടിലെ പ്രശ്നങ്ങള്‍ ഇത്രത്തോളം ഗൌരവമായി എടുത്ത് ബഹളം വെക്കേണ്ടിയിരുന്നില്ല. അമ്മയെ ഇടപെടുത്തിയതാണ്ഏറ്റവും വലിയ തെറ്റ്. അതാണല്ലോ അമ്മയോട് കടന്നു പോവാന്‍ അയാള്‍ പറഞ്ഞത്. ഓര്‍ത്തപ്പോള്‍ വീണ്ടും ദേഷ്യം ഇരച്ച് കയറി. ആ മനുഷ്യനോട് ആര്‍ക്കും ഒത്ത് പോവാനാവില്ല. കുറെ പണി ചെയ്യും, അനാവശ്യമായി ഒന്നും ചിലവാക്കില്ല, ഒന്നും ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ആണെങ്കിലും കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് പെരുമാറുന്ന പതിവില്ല. ഞാനും എന്‍റെ കാര്യവും മാത്രം. സുകുമാരന്‍റെ മുത്തച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് പലപ്പോഴും അവന്‍റെ വീട്ടില്‍ ചെന്നിട്ടുണ്ട്. കയറി ചെല്ലുന്ന ഇടത്ത് ചാരുകസേലയില്‍ കിടന്ന് ചെന്ന് കയറുന്ന എല്ലാവരോടും ചിരിച്ച് വര്‍ത്തമാനം പറഞ്ഞ്.. അങ്ങിനെയൊക്കെയല്ലേ വയസ്സാവുമ്പോള്‍ മനുഷ്യന്‍ പെരുമാറേണ്ടത്. ഇത്കന്നിന്‍റെ കൂടെ കിടന്നുറങ്ങി, അതിന്‍റെ ചാണകവും വാരി..വല്ലാത്തൊരു ജന്മം. ശരിക്കൊരു മൃഗം തന്നെ. വീട്ടില്‍ വന്നെത്തുന്ന കൊള്ളാവുന്ന ആര്‍ക്കെങ്കിലും ഇയാളെ മുത്തച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താന്‍ പറ്റുമോ ? 'എന്താ നീ വല്ലാതെ ആലോചിച്ച് കൂട്ടുന്നത്' സുകുമാരന്‍ ചോദിച്ചു 'കിഴവനെക്കൊണ്ടുള്ള ശല്യം എങ്ങിനെ ഇല്ലാതാക്കണമെന്നാണോ?' രാധാകൃഷ്ണന്‍ തലയാട്ടി. ഇതിനൊക്കെ പലപല വഴികള്‍ ഉണ്ട്. സുകുമാരന്‍ പറഞ്ഞ് തുടങ്ങി. ആര്‍ക്കും അയാളോട് വൈകാരികമായ അടുപ്പം ഇല്ലാത്തതിനാല്‍ വേണമെങ്കില്‍ കിഴവനെ തട്ടിക്കളയാം. പ്രായമായതിനാല്‍ സ്വാഭാവിക മരണമാണെന്നേ ആളുകള്‍ കരുതു. പക്ഷെ ഒരു കാര്യം. പിടിക്കപ്പെടാത്ത രീതിയില്‍ ചെയ്യണം. ഇല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. കൊലക്കുറ്റത്തിന്ന് അഴി എണ്ണേണ്ടതായും വരും. ഒരു പക്ഷെ അതൊന്നും അത്ര പ്രശ്നമായി എന്ന് വരില്ല, കയ്യില്‍ കാശും നല്ലൊരു വക്കീലും ഉണ്ടെങ്കില്‍ കേസില്‍ നിന്നൊക്കെ പുഷ്പം പോലെ ഊരി വരാം. രാധാകൃഷ്ണന് ആ നിര്‍ദ്ദേശം സ്വീകാര്യമായില്ല. എത്രയായാലും ഒരാളെ, അതും വീട്ടിലെ തന്നെ ഒരാളെ ഇല്ലായ്മ ചെയ്യുന്ന കാര്യം ആലോചിക്ക വയ്യ. അയാള്‍ അത് തുറന്ന് പറഞ്ഞു. അങ്ങിനെ ചെയ്യണം എന്നല്ല ഞാന്‍ പറഞ്ഞത്, അതും ഒരു മാര്‍ഗ്ഗമാണെന്ന് പറഞ്ഞു എന്നേ ഉള്ളു എന്നും പറഞ്ഞ് അടുത്ത വഴി സുകുമാരന്‍ പറഞ്ഞു തുടങ്ങി. നമുക്ക് മദ്ധ്യസ്ഥനായി ഒരാളെ അയക്കാം. അയാള്‍ മുഖാന്തരം നമ്മുടെ ആവശ്യങ്ങള്‍ കാര്‍ണ്ണോരെ അറിയിക്കാം. ആ തൊഴുത്തും വണ്ടിപ്പുരയും വീട്ട് വളപ്പില്‍ നിന്ന് മാറ്റണം എന്നല്ലെയുള്ളു. ആര് കേട്ടാലും ന്യായമായ ആവശ്യം. ചെലപ്പൊ അത് നടക്കും. ഇനി അതും വേണ്ടെങ്കിലോ, മിണ്ടാതെ കുറച്ച് ദിവസം നിങ്ങളൊക്കെ മാറിത്താമസിക്കുക. എത്ര ദിവസം അയാള്‍ ഒറ്റക്ക് കഴിയും? നിങ്ങളുടെ കാല്‍ കീഴില്‍ ശരണം പറഞ്ഞ് എത്തും. അന്ന് എല്ലാ കാര്യങ്ങളും ആവശ്യപ്പെടാം, വേണച്ചാല്‍ അടങ്ങി ഒതുങ്ങി കഴിയാന്‍ വേറെ ചില നിബന്ധനകളും വെക്കാം. പക്ഷെ അതിന് കുറച്ച് ദിവസം ക്ഷമിക്കണം . മൂന്നാമത്തെ രീതിയാണ് രാധാകൃഷ്ണന്ന്ഏറെ മനസ്സില്‍ പിടിച്ചത്. പക്ഷെ കുറച്ച്ദിവസം എവിടെ കഴിയും. അമ്മയുടെ വീട്ടില്‍ പോയി നില്‍ക്കാന്‍ വയ്യ. അമ്മാമന്മാര്‍ക്ക് അച്ഛനെ തീരെ മതിപ്പില്ല. ഇനി എന്തെങ്കിലും പറഞ്ഞ് അവരോടും തെറ്റേണ്ടി വന്നാല്‍. അതും മോശമാവില്ലേ? 'ഇതിനൊക്കെ എന്തെല്ലാം വഴിയുണ്ട് 'സുകുമാരന്‍ പറഞ്ഞു' ഒന്നുകില്‍ നീ എന്‍റെ കൂടെ കൂടിക്കോ, അത് വയ്യെങ്കില്‍ കുറച്ച് ദിവസത്തേക്ക് ടൌണില്‍ ഒരു ലോഡ്ജില്‍ കഴിയ്, ഇത് രണ്ടും പറ്റില്ലെങ്കില്‍ നമുക്ക് കുറച്ച് ദിവസത്തേക്ക് ഒരു യാത്ര പോവാം, വല്ല ഗോവക്കോ, ഊട്ടിക്കോ, അതുമല്ലെങ്കില്‍ ബാംഗ്ലൂരിലേക്കോ. എവിടേക്കാച്ചാല്‍ അവിടേക്ക്.' മഴ തുടങ്ങുന്നതോടെ കോണ്ട്രാക്ട് പണികള്‍ നില്ക്കും. ഇപ്പോഴെ നിലച്ച മാതിരിയാണ്. ഒന്ന് കറങ്ങി വരാന്‍ പറ്റിയ സമയമാണ്. സുകുമാരന്‍ പറയുന്നത് പോലെ ചെയ്യാം. 'ഞാന്‍ റെഡി' രാധാകൃഷ്ണന്‍ പറഞ്ഞു' എവിടേക്ക് വേണച്ചാലും പോവാം, ഇപ്പോഴെങ്കില്‍ ഇപ്പോള്‍ '. കൂട്ടുകാര്‍ അന്യോന്യം കൈ കൊടുത്തു. ബാറില്‍ നിന്ന് ഇറങ്ങി അവര്‍ തിയ്യേറ്ററിലേക്ക് വിട്ടു. ************************************************************************************* ചാമി ഒരു വിധം തപ്പി തടഞ്ഞ് വീടെത്തി. കുടിച്ചതിന്‍റെ അമല് വിട്ടിരുന്നു. ചെളിയില്‍ വീണ് വസ്ത്രവും ദേഹവും ഒക്കെ നനഞ്ഞ് കുതിര്‍ന്നു കഴിഞ്ഞു. അവിടവിടെ തൊലി ഉരിഞ്ഞതില്‍ വെള്ളം തട്ടി നീറ്റല്‍ തോന്നി തുടങ്ങി. ചാമി മുറ്റത്തെ സിമന്‍റ്തൊട്ടിയില്‍ നിന്ന് വെള്ളമെടുത്ത് അവിടവിടെ തൊട്ട് തുടച്ചു. വാതില്‍ തുറക്കാനൊന്നും മിനക്കെട്ടില്ല. മുണ്ടും കുപ്പായവും അഴിച്ച്പിള്ളകോലായില്‍ ചുരുട്ടി വെച്ചു. അയക്കോലില്‍ കിടന്ന തോര്‍ത്ത് എടുത്ത് ചുറ്റി കോലായില്‍ തന്നെ കിടക്കാന്‍ ഒരുങ്ങി. ചാറ്റല്‍ മഴ വീണ്നിലം മുഴുവന്‍ വെള്ളം. പണ്ടാരം, ഒരു ഭാഗത്ത് കിടന്നുറങ്ങാനും കൂടി ഈ മഴ സമ്മതിക്കില്ല. കൈ കൊണ്ട്കിടക്കാനുള്ള സ്ഥലത്തെ വെള്ളം തുടച്ചു. അത് പോരാഞ്ഞ് അഴിച്ചു വെച്ച തുണികൊണ്ട് ഒന്നു കൂടി തുടച്ചു. ഇനി ഇപ്പോള്‍ ഒന്നിനും വയ്യ. മഴയെ നോക്കി നല്ലൊരു തെറി പറഞ്ഞ് ചാമി കോലായില്‍ കിടന്നു. ക്ഷീണം ഉറക്കത്തെ ആവാഹിച്ചു. ചാമി സുഖസുഷുപ്തിയിലേക്ക്തെന്നി വീണു. ബീഡിയും വലിച്ച്ചാമി വേലപ്പറമ്പില്‍ അലയുകയാണ്. ആന പന്തലുകള്‍ പല നിറത്തിലുള്ള ബള്‍ബുകള്‍ ഓടി കളിച്ച് കണ്ണ് മയക്കുന്നു. ആന മയില്‍ ഒട്ടകം കളിക്കാരന്‍റെ മുന്നില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയവര്‍, സൂചിയെറിഞ്ഞും റിങ്ങ് എറിഞ്ഞും സമ്മാനങ്ങള്‍ കിട്ടുമോ എന്ന് നോക്കുന്നവര്‍, വിവിധ സ്റ്റാളുകളില്‍ കയറി കാഴ്ചകള്‍ കാണുന്നവര്‍, പലതരം സാധനങ്ങള്‍ വില്‍ക്കാന്‍ എത്തിയ കച്ചവടക്കാര്‍, മൂക്കെറ്റം കുടിച്ച് പാടത്ത് മട്ട മലച്ച് കിടന്നുറങ്ങുന്നവര്‍. എന്തൊരു പുരുഷാരം. ഒരു പൊതി നിലക്കടല വറുത്തതും വാങ്ങി കൊറിച്ചു കൊണ്ട് ചാമി എല്ലാം നോക്കി നിന്നു. പെട്ടെന്നാണ്തന്‍റെ മുന്നിലൂടെ കാളുക്കുട്ടി നടന്ന്പോവുന്നത് അയാള്‍ കണ്ടത്. അവള്‍ തേങ്ങി കരയുകയാണെന്ന്ചാമിക്ക് തോന്നി. അയാളുടെ മനസ്സ് നീറി. അവളെ കരയിക്കാന്‍ പാടില്ല. എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുത്ത് അവളെ സന്തോഷിപ്പിക്കണം. അയാള്‍ അവളുടെ പുറകെ നടന്നു. പെട്ടെന്നാണ് അത്യുച്ചത്തിലുള്ള ശബ്ദം കേട്ടത്. കുഴിമിന്നിയോ, പറ ഔട്ടോ അടുത്ത് വന്ന് വീണതാണോ? കണ്ണ്മിഴിച്ചപ്പോള്‍ മഴക്കൊപ്പം എത്തിയ ഇടിയുടെ ആരവം അവസാനിച്ചിട്ടില്ല. കാറ്റ് മഴത്തുള്ളികള്‍ കൊണ്ട് അഭിഷേകം നടത്തിയിരിക്കുന്നു. ചാമി എഴുന്നേറ്റു. ബീഡികെട്ട് തപ്പിയെടുത്തു. തീപ്പെട്ടി നനഞ്ഞ്നാശമായി. മുറ്റത്ത്തളം കെട്ടി നില്‍ക്കുന്ന വെള്ളത്തിലേക്ക് ഊക്കോടെ അത് വലിച്ചെറിഞ്ഞു. മിന്നലില്‍ തെളിഞ്ഞു വന്ന, കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന പാടത്തേക്കും നോക്കി ചാമി വെറുതെയിരുന്നു. പെട്ടെന്ന് അല്‍പ്പം മുമ്പ് കണ്ട സ്വപ്നം ചാമിയുടെ മനസ്സില്‍ ഓടിയെത്തി. കരഞ്ഞും കൊണ്ട് കാളുക്കുട്ടി തന്‍റെ മുന്നിലൂടെ കടന്നുപോവുന്നതായി അയാള്‍ക്ക്തോന്നി. കൊടുങ്ങല്ലൂരമ്മേ, പുത്തിമോശം കൊണ്ട് ഞാന്‍ അതിനെ വേണ്ടാതെ കണ്ട് വേദനിപ്പിച്ചു. ഇനി അവള്‍ വല്ല കടും കയ്യും ചെയ്യുമോ? ആ തോന്നല്‍ അയാളെ ഉലച്ചു. അവളെ ചെന്നു കണ്ട് സമാധാനിപ്പിച്ചിട്ടേ ബാക്കി കാര്യമുള്ളു. അതിന്നായി നേരം വെളുക്കുന്നതും കാത്ത് ചാമി ഇരുന്നു. Posted by keraladasanunni at 11:21 PM 1 comment: Saturday, October 24, 2009 അദ്ധ്യായം-27 ' അപ്പൊ ആ കഴുവേറിയുടെ വക്കാലത്തും ആയിട്ടാണ്നീ വന്നത് അല്ലേ? ' കിട്ടുണ്ണിയോടുള്ള അലോഹ്യം മറക്കണമെന്ന്പറഞ്ഞതും പത്മിനി പ്രതികരിച്ചു ' അവന് എന്നോട് നേരിട്ട് ഇത് വന്ന് പറയാന്‍ ധൈര്യം ഇല്ല. അവന്‍റെ കണ്ണ് ഞാന്‍ ആട്ടി പൊട്ടിക്കും . അവന്അത് അറിയാം. അപ്പോള്‍ ചീട്ടാളുക്ക് ഒരു മൂട്ടാള് എന്നും പറഞ്ഞ് നിന്നെ ഇങ്ങോട്ട് അയച്ചു '. തുടക്കത്തിലെ സംഗതികള്‍ പാളി എന്ന് വേണു മനസ്സിലാക്കി. എങ്ങിനെയാണ് ഓപ്പോളെ പറഞ്ഞ് സമാധാനിപ്പിക്കുക. അവര്‍ കടുത്ത ദേഷ്യത്തിലാണ്. അനുനയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. അനുജന്‍ തനി ചതിയനും , സ്വന്തം കാര്യം നോക്കുന്നവനും , കഴിഞ്ഞതെല്ലാം മറന്ന്പെരുമാറുന്നവനും , വാക്കിന് വിലയില്ലാത്തവനും ആണെന്ന് പത്മിനി അവകാശപ്പെട്ടു. തല മറന്ന് എണ്ണ തേക്കാന്‍ അവനെ കഴിച്ചേ ഈ ലോകത്തില്‍ ആളുള്ളു. ' നിനക്കെന്താ അവന്‍റെ കാര്യത്തിലിത്ര താല്‍പ്പര്യം ' പത്മിനി ചോദിച്ചു ' പണക്കാരനായപ്പോള്‍ അവന് നമ്മളെ കണ്ണില്‍ പിടിക്കിണില്ല. പെങ്ങളുടെ മകനെ വേണ്ടാ. പക്ഷെ പെങ്ങളെ വേണം. അത് എന്തിനാണെന്ന് അറിയ്വോ നിനക്ക് '. വേണു അറിയില്ലെന്ന് സമ്മതിച്ചു. ' ഭാഗം കഴിഞ്ഞപ്പോള്‍ എന്‍റെ കൃഷിഭൂമി ഞാന്‍ അവന് ഒഴിമുറി വെച്ച് കൊടുത്തു ' പത്മിനി പറഞ്ഞു ' അമ്മ കെഞ്ചി പറഞ്ഞപ്പോള്‍ അത് ചെയ്തു. പക്ഷെ തറവാട്ടിലെ എന്‍റെ ഓഹരി വിട്ട് കൊടുത്തിട്ടില്ല. വല്ലപ്പോഴും അവിടെ കയറി ചെല്ലണച്ചാല്‍ അന്യനെപ്പോലെ പോവേണ്ടി വരില്ലേ എന്ന് വിശ്വേട്ടന്‍ അന്ന്പറഞ്ഞു തന്നത് എത്ര നന്നായി '. കാര്യങ്ങളുടെ കിടപ്പ് വേണുവിന്ന് മനസ്സിലായി. പെങ്ങളെ പിണക്കാതിരിക്കേണ്ടത് ഈ നിലയില്‍ കിട്ടുണ്ണിയുടെ ആവശ്യമാണ്. അല്ലാതെ സ്നേഹം കൊണ്ടൊന്നുമാവില്ല. ' എനിക്ക് ഇതൊന്നും അറിയില്ല കേട്ടോ ഓപ്പോളേ ' വേണു പറഞ്ഞു ' പിന്നെ നിങ്ങള്ഒരു വയറ്റില്‍ കിടന്നോരല്ലേ. പിണങ്ങി നടക്കണ്ടാ എന്നേ ഞാന്‍ കരുതിയുള്ളു '. ' അത് നിന്‍റെ മനസ്സിന്‍റെ ഗുണം. നല്ലതേ നിന്‍റെ മനസ്സില്‍ തോന്നൂ '. ഇപ്പോള്‍ ഈ വിഷയം സംസാരിക്കുന്നത് നിര്‍ത്തി പിന്നീട് നല്ല നേരം നോക്കി ഒന്നും കൂടി പറഞ്ഞു നോക്കാമെന്ന് വേണു കരുതി. വൈകുന്നേരം നാലു മണി കഴിഞ്ഞപ്പോള്‍ മുറ്റത്ത് കാറ്വന്നുനിന്നു. പത്മിനി അകത്തുനിന്നും ഇറങ്ങി വന്നു. അവര്‍ ഒരുങ്ങി പുറപ്പെട്ടിട്ടുണ്ട്. ' വേഗം കയ്യും കാലും മുഖവും കഴുകി വേഷം മാറ്റ് ' എന്ന് അവര്‍ വേണുവിനോട്പറഞ്ഞു. വേണു മിഴിച്ച്നിന്നു. ' എന്താ നോക്കിക്കൊണ്ട് നിക്കുന്നത്. അമ്പലത്തില്‍ പോവാനാ 'എന്ന് കേട്ടതോടെ വേണുവും ഒരുങ്ങി. ഡ്രൈവര്‍ പിന്നിലെ വാതില്‍ തുറന്ന് കൊടുത്തു. പത്മിനി കയറി ഒരു വശത്തേക്ക് നീങ്ങി. വേണുവിനോട് അതേ സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞു. വണ്ടി നീങ്ങി തുടങ്ങി. ' എപ്പൊഴാ മടങ്ങി ചെല്ലാന്‍ പറഞ്ഞിരിക്കുന്നത് ' പത്മിനി ഡ്രൈവറോട് ചോദിച്ചു. ' സാറ് ചെറിയ സാറിന്‍റെ കൂടെ വന്നോളും . അമ്മയുടെ ആവശ്യം കഴിഞ്ഞിട്ട് കാറ് ഷെഡ്ഡിലിട്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു ' എന്ന് അയാള്‍ അറിയിച്ചു. അമ്പലത്തിലേക്കുള്ള റോഡിലേക്ക്തിരിയുന്നതിന്ന് മുമ്പുള്ള ജങ്ഷനില്‍ കാറ് നിര്‍ത്താന്‍ പത്മിനി ഡ്രൈവറോട്ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്ന്അവര്‍ ഇറങ്ങുമ്പോള്‍ വേണുവിനെ കൂടെ വിളിച്ചു. തുണിക്കടയിലേക്കാണ്അവര്‍ ചെന്നത്. ഇപ്പോള്‍ എന്താണ് വാങ്ങുന്നതെന്ന് വേണു ചിന്തിച്ചു. ' ഭഗവതിക്ക് ചാര്‍ത്താനുള്ള പട്ട് വേണം ' പത്മിനി സെയില്‍സ്മാനോട് പറഞ്ഞു. പണം കൊടുത്ത് സാധനം വാങ്ങി പുറത്തിറങ്ങുമ്പോള്‍ ' ഇത് എന്തിനാണെന്ന് നിനക്ക് അറിയ്വോ ' എന്ന് അവര്‍ വേണുവിനോട് ചോദിച്ചു. ' സത്യം പറയാലോ, കുറച്ചായി നിന്നെ കാണണം ന്ന് മനസ്സിലൊരു മോഹം. നിനക്ക് വേണ്ടി ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ലല്ലോ എന്നൊരു കുറ്റബോധവും മനസ്സിലുണ്ട്. നിന്നെ എന്‍റെ മുമ്പില് എത്തിച്ചാല്‍ ഭഗവതിക്ക്പട്ട് ചാര്‍ത്താമെന്ന്കഴിഞ്ഞ ആഴ്ച നേര്‍ന്നതേ ഉള്ളു. ഇന്ന് മുപ്പട്ട് വെള്ളിയാഴ്ച തന്നെ ഭഗവതി നിന്നെ എന്‍റെ അടുത്ത് എത്തിച്ചു '. പത്മിനിയുടെ വാക്കുകള്‍ കേട്ട് വേണു കോരിത്തരിച്ചു. തന്നെ സ്നേഹിക്കാനും ആളുണ്ട് എന്ന തോന്നല്‍ അയാളുടെ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പാവാടക്കാരിയായ ചേച്ചിയുടെ നിഴലായി നടന്ന വള്ളി ട്രൌസര്‍ ഇട്ട ബാലനായി അയാള്‍ മാറി. അമ്പലത്തില്‍ വലിയ തിരക്കൊന്നുമില്ല. പുതു മഴയില്‍ മുളച്ച പുല്ല് തിരുമുറ്റത്തില്‍ പരവതാനി വിരിച്ചിരുന്നു. ചുറ്റുവിളക്കുകളില്‍ നിന്ന് ഒഴുകി വീണ എണ്ണയും കരിയും കൊണ്ട് ചുവരാകെ പൊയ്മുഖം അണിഞ്ഞിട്ടുണ്ട്. ഷര്‍ട്ട് അഴിച്ച് കൈത്തണ്ടയില്‍ തൂക്കി പത്മിനിയോടൊപ്പം വേണു അകത്തേക്ക് കടന്നു. ദീപാരാധന തുടങ്ങുന്നതേയുള്ളു. പത്മിനി പട്ട് നടക്കല്‍ വെച്ചു, ഒപ്പം കയ്യില്‍ സൂക്ഷിച്ച എണ്ണകുപ്പിയും ചന്ദനത്തിരികളും. ' തിരുമേനി, ഒരു പുഷ്പാഞ്ഞലി കഴിക്കണം. വേണുഗോപാലന്‍. ഉത്രം നക്ഷത്രം ' പത്മിനി പറഞ്ഞു ' പിന്നെ പതിനൊന്ന് ദിവസം ഇതേ പേരില്കടുമധുരം പായസൂം പുഷ്പാജ്ഞലിയും കഴിക്കണം. പ്രസാദം വാങ്ങാനൊന്നും ആരും വര്വേണ്ടാവില്ല. അത്ഇവിടെ വരുന്ന കുട്ടികള്‍ക്ക് കൊടുത്തോളു. അവര് സന്തോഷിച്ചാല്‍ ദൈവം സന്തോഷിച്ചോളും '. തൊഴുത് ഇറങ്ങുമ്പോഴേക്കും ഇരുട്ട്പരന്ന് കഴിഞ്ഞിരുന്നു. ആകാശം നനഞ്ഞ് കുതിര്‍ന്ന കാര്‍മേഘങ്ങളിലെ വെള്ളം പിഴിഞ്ഞ്കളയാന്‍ ഒരുങ്ങി. പുറത്ത്ഡ്രൈവര്‍ കുടയുമായി കാത്ത് നില്‍പ്പുണ്ട്. ഒരു കുട കീഴില്‍ ആങ്ങളയും പെങ്ങളും കാറിനടുത്തേക്ക് നീങ്ങി. വീടെത്തുമ്പോഴേക്കും വക്കീലും മകനും എത്തിയിരുന്നു. മുറ്റത്ത് കാര്‍ കണ്ടതേ ' എന്താപ്പോ അച്ഛനും മകനും ഇന്ന് ഇത്ര നേരത്തെ എത്ത്യേത് ' എന്ന് പത്മിനി അത്ഭുതപ്പെട്ടു. വിശ്വേട്ടന്‍ ചാരുകസേലയില്‍ കിടക്കുന്നു. മകന്‍ അടുത്തൊരു കസേലയില്‍ പത്രം വായിച്ച് ഇരിപ്പാണ്. ' താന്‍ വന്നതല്ലേ എന്നും പറഞ്ഞ് വന്ന ആള്‍ക്കാരെ ഓരോന്ന് ഒക്കെ പറഞ്ഞ് മടക്കി അയച്ചിട്ട് വരുമ്പോള്‍ പെങ്ങളും ആങ്ങളയും കൂടി സര്‍ക്കീട്ട് പോയി അല്ലേ ' എന്ന് വക്കീല്‍ ചോദിച്ചു. ആണുങ്ങള്‍ വിശേഷങ്ങള്‍ പങ്കിട്ടു കൊണ്ടിരിക്കുമ്പോള്‍ പത്മിനി വസ്ത്രം മാറ്റി ട്രേയില്‍ ചായ കപ്പുകളുമായി കടന്നു വന്നു. ' എന്തിനാ ഉണ്ണാന്‍ നേരത്തൊരു ചായ ' എന്ന് വക്കീല്‍ പറഞ്ഞു. ' നമുക്ക് ഇത്തിരി വൈകീട്ട് ഉണ്ണാം ' എന്ന് പത്മിനി പറഞ്ഞതോടെ എല്ലാവരും അത് എടുത്തു. 'എന്താ ഇനി തന്‍റെ ഉദ്ദേശം ' വക്കീല്‍ ചോദിച്ചു ' ഇനീം ദേശാന്തരം മതി എന്നും വെച്ച് വല്ല നാട്ടിലും ചെന്ന് കിടക്കാനാണോ അതൊ സ്വസ്ഥായിട്ട് ഒരു ഭാഗത്ത് കൂടാനാണോ ഭാവം '. മദിരാശിയിലേക്ക് ഇനി തിരിച്ച്പോവുന്നില്ലെന്നും നാട്ടില്‍ തന്നെ കൂടാനാണ്തന്‍റെ ഉദ്ദേശം എന്നും വേണു പറഞ്ഞപ്പോള്‍ ' അതെതായാലും നന്നായി 'എന്ന് വക്കീല്‍ അഭിപ്രായപ്പെട്ടു. അത്താഴം കഴിഞ്ഞ് പൂമുഖത്ത് എല്ലാവരും ഇരുന്നു. ' പത്മിന്യേ, ഇയാളുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ ഒക്കെ എടുക്കണം ' വക്കീല്‍ പറഞ്ഞു' വേണുവിന്ന്ഒന്നും ചെയ്തില്ല എന്നൊരു ഈഷല് തന്‍റെ മനസ്സിലുണ്ടല്ലോ, അത് തീര്‍ക്കാന്‍ പറ്റിയ അവസരമാണ് ഇത് '. തന്‍റെ ജീവിതം ഒരു കടവിലേക്ക് അടുപ്പിക്കുന്നതിന്നുള്ള രൂപരേഖ തയ്യാറാക്കുന്നത് വേണു നിസ്സംഗതയോടെ നോക്കിയിരുന്നു. Posted by keraladasanunni at 6:22 AM 1 comment: അദ്ധ്യായം-26 കുത്തനൂരില്‍ നിന്ന് തിരിച്ച് പകുതി ദൂരം എത്തിയപ്പോഴാണ് ' വേലപ്പോ നിന്‍റെ അറിവില്‍ നല്ല പശു എവിടേയെങ്കിലും ഉണ്ടോ ' എന്ന് മന്ദാടിയാര്‍ ചോദിക്കുന്നത്. നാട്ടില് ഇല്ലാഞ്ഞിട്ടാണോ ഇത്ര ദൂരത്തേക്ക് മാട് വാങ്ങാന്‍ ചെന്നത്. ' നിങ്ങക്ക് ഏത് സൈസ്സ് വേണന്ന് പറയിന്‍ . ഇപ്പൊ തന്നെ പോയി കച്ചോടം ആക്കാം ' എന്ന് പറഞ്ഞു. ' നമ്മള് പോയി കണ്ട മാതിരി ഉള്ളത് കിട്ട്വോ ' എന്ന് മന്ദാടിയാര്‍ തിരക്കി. വെള്ള നിറം തന്നെ വേണച്ചാല്‍ ഒന്ന്കൂടി അന്വേഷിക്കണമെന്നും അല്ലെങ്കില്‍ നല്ല ജനുസ്സ് മാടിനെ കിട്ടാനുണ്ടേന്നും അറിയിച്ചു. ഇനി നെറം ഒന്നും നോക്കണ്ടാ , ഉരുപ്പടി നന്നായാല്‍ മതി എന്ന് മരുമകന്‍ പറഞ്ഞതോടെ തന്‍റെ അറിവില്‍ പെട്ടതും തോതിന്ന് ഒത്തതുമായ ഒരുപശുവുള്ള വീട്ടിലേക്ക് വണ്ടി വിടാന്‍ വേലപ്പന്‍ പറഞ്ഞു. ഭാഗ്യത്തിന് ചെന്ന് കേറുമ്പോള്‍ ഉടമസ്ഥന്‍ വീട്ടില്‍ തന്നെയുണ്ട്. സ്വതവേ അയാള്‍ ഈ നേരത്ത് സൈക്കിളില്‍ ചായപ്പൊടിയുമായി ലൈനില്‍ ഇറങ്ങും. വൈകുന്നേരത്തേ തിരിച്ച് വീടെത്തു. ' എന്താ നിങ്ങളെ കണ്ടില്ലാ എന്ന് വിചാരിച്ച് ഇരിക്ക്യായിരുന്നു. പശുവിനെ വില്‍ക്കുന്ന കാര്യം പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞല്ലോ ' എന്നും പറഞ്ഞ് അയാള്‍ സ്വീകരിച്ചു. പശുവിനെ കറന്നിരിക്കുന്നു. എത്ര കിട്ടുന്നുണ്ട് എന്ന് ചോദിച്ചതിന്ന്പറഞ്ഞ മറുപടി സത്യമാണെന്ന് വേലപ്പന്ന്മനസ്സിലായി. കഴിഞ്ഞ തവണ താന്‍ വാങ്ങിക്കൊടുത്ത പശുവാണ്അത്‌. ഇന്നതേ അതിന്ന് കിട്ടൂ എന്ന് നന്നായി അറിയാം. മന്ദാടിയാര്‍ക്കും മരുമകനും പയ്യിനെ ഇഷ്ടപ്പെട്ടതോടെ വില ചോദിച്ചു. അമര്‍ന്ന വിലയാണ് ഉടമസ്ഥന്‍ പറഞ്ഞത്. വേലപ്പന്‍ മന്ദാടിയാരെ നോക്കി കണ്ണിറുക്കി കാണിച്ചു. പൊടുന്നനെ ചാടി വീണ് കാശ് വെച്ച് നീട്ടിയാല്‍ നഷ്ടം വരും. അതിനല്ലല്ലോ തന്നെ അവര്‍ കൂട്ടികൊണ്ട് വന്നത്. ' കൊടുക്കുന്ന വില പറയിന്‍ ' വേലപ്പന്‍ പറഞ്ഞു ' തൊള്ളേല്‍ തോന്നിയത് കേട്ടാല് അവര് പെശകാനൊന്നും നിക്കില്ല. അവരുടെ വഴിക്ക് പോവും. ഞാന്‍ പറഞ്ഞില്യാന്ന് വേണ്ടാ '. ' ഞാന്‍ അങ്ങിനെ തൊള്ളയില്‍ തോന്നിയതൊന്നും പറഞ്ഞിട്ടില്ല ' അയാള്‍ പറഞ്ഞു ' ഇതിന്‍റെ സ്വഭാവഗുണം ആലോചിക്കുമ്പോള്‍ കൊടുക്കാന്‍ തോന്നുന്നില്ല. പക്ഷെ ഇതിനെ കൊടുത്തിട്ട് ഒരു എരുമയെ വാങ്ങണം. മൂത്ത ചെക്കന്‍റെ ചായപ്പീടികേലേക്ക് പാലിന് വേണ്ടീട്ടാ. പശുവിന്‍ പാല് നല്ലതാ. പക്ഷെ അത് വീട്ടാവശ്യത്തിനെ പറ്റു. ചായപ്പീടീലിക്ക് നല്ല കട്ടീള്ള എരുമപ്പാല് വേണം, ചായക്ക് കൊഴുപ്പ് കിട്ടാന്‍. പശൂന്‍റെ പാല് ഒഴിച്ചിട്ട്ചായീണ്ടാക്ക്യാല്‍ മുതലാവില്ല '. ഒന്ന് രണ്ട് വട്ടം ഒറ്റക്കും മാറീട്ടും രണ്ട് കൂട്ടരും വേലപ്പനുമായി സംഭാഷണം നടത്തിയതോടെ കച്ചവടം നടന്നു. പണം കൊടുത്ത് മന്ദാടിയാരുടെ മരുമകന്‍ ഉരുപ്പടി വാങ്ങി. അവരോടൊപ്പം ഇറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ വീട്ടുകാരന്‍ പിന്നിന്ന് വിളിച്ചു. അയാള്‍ കയ്യില്‍ വെച്ച്തന്ന നോട്ട് നോക്കാതെ തന്നെ വേലപ്പന്‍ ബെല്‍ട്ടില്‍ തിരുകി. ' അപ്ലേ, നമ്മക്ക് ഒരു എരുമേ വേണോലോ, അത് എപ്ലാ വാങ്ങി തര്വാ ' എന്ന് വീട്ടുടമസ്ഥന്‍ ചോദിച്ചു. എലിപ്പാറേല്‍ ചെന്നാല്‍ കിട്ടും . ഇന്ന് അവിടത്തെ ചന്തയാണ്. പക്ഷെ നേരം വൈകി. വിവരം പറഞ്ഞതും ഇങ്ങോട്ട് വന്ന ജീപ്പ് വാടകക്ക് വിളിച്ചു. മാടിനേയും കുട്ടിയേയും കൂടെ വന്ന പണിക്കാരനോട് ആട്ടിക്കൊണ്ട് പോവാന്‍ ഏര്‍പ്പാടാക്കി. ഒരു രസത്തിന് മന്ദാടിയാരും ജീപ്പില്‍ കയറി. ആ കച്ചവടവും കഴിഞ്ഞ് എരുമയെ ഉടമസ്ഥന്‍റെ കയ്യില്‍ ഏല്‍പിച്ചു. രണ്ട് കൂട്ടരും അറിഞ്ഞ് തന്നത് വാങ്ങി ജീപ്പില്‍ കയറി. മന്ദാടിയാര്‍ വീടിനടുത്ത്തന്നെഎത്തിച്ചു. അയാള്‍ തന്ന പണവും വാങ്ങി വേലപ്പന്‍ ഇറങ്ങി. സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങി കഴിഞ്ഞിരുന്നു. മുരുകമലയുടെ നിഴല്‍ കിഴക്കോട്ടും. വേലപ്പന്ന്നല്ല വിശപ്പ് തോന്നി. ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല. അയാള്‍ ധൃതിയില്‍ വീട്ടിലേക്ക് നടന്നു. ചെന്ന് കയറിയപാടെ ചാമി ഒപ്പിച്ച വിശേഷങ്ങള്‍ കല്യാണി അവതരിപ്പിച്ചു. അതോടെ വിശപ്പ് ചത്തു. മകള്‍ നിര്‍ബന്ധിച്ചപ്പോഴാണ് വേലപ്പന്‍ ഉണ്ണാന്‍ ഇരുന്നത്. കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയതാണത്രേ. ഇനിഎന്തൊക്കെ കുരുത്തക്കേടാണാവോ അവന്‍ ചെയ്യാനിരിക്കുന്നത്.വന്നിട്ട് വേണം നല്ലത് നാല് പറയാന്‍. കഞ്ഞി കുടിച്ച് പിള്ള കോലായില്‍ തോര്‍ത്തും വിരിച്ച്, ചാമി തിരിച്ച് വരുന്നതും കാത്ത് വേലപ്പന്‍ കിടന്നു. തണുത്ത കാറ്റ് അയാളുടെ കണ്‍പോളകള്‍ തഴുകി അടച്ചു. *********************************************************************************************** ഉച്ച വരെ കച്ചവടം ഒട്ടും നടന്നില്ല . അതിന്ന് ശേഷം മക്കു രാവുത്തര്‍ വിചാരിച്ചതിലും ഏറെ വില്‍പന നടന്നു. പകുതി ഭാരം കുറഞ്ഞതിന്‍റെ സന്തോഷത്തില്‍ അയാള്‍ സൈക്കിളില്‍ മടക്ക യാത്ര തുടങ്ങി. ചുണ്ടില്‍ പഴയൊരു തമിഴ് സിനിമാപ്പാട്ടിന്‍റെ ഈരടികള്‍ തത്തി കളിച്ചു.' ഞാന്‍ ആണയിട്ടാല്‍ ....' എം. ജി. ആറിന്‍റെ കടുത്ത ആരാധകനാണ് രാവുത്തര്‍ . പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പാനായി ജനിച്ച മഹാനാണ് അദ്ദേഹം എന്നാണ് രാവുത്തര്‍ പറയുക. ഒരു മണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയാല്‍ ഇഷ്ടതാരത്തിന്‍റെ നാട്ടിലെത്താം. പറഞ്ഞിട്ടെന്താ കാര്യം, ഒന്ന്കാണാനും കൂടിയുള്ള യോഗം ഇല്ലല്ലോ. വെള്ളിത്തിരയില്‍ ഏഴൈത്തോഴന്‍ പാവങ്ങള്‍ക്ക് വേണ്ടിനടത്തിയ പരാക്രമങ്ങള്‍ ഓര്‍ത്തോര്‍ത്ത് മെല്ലെ സൈക്കിള്‍ ചവിട്ടി. മന്ദത്തിന്ന് അടുത്തെത്തിയപ്പോള്‍ സൈക്കിള്‍ പാതയിലെ അടര്‍ന്ന് നിന്ന മെറ്റലില്‍ തട്ടി ടയര്‍ പഞ്ചറായി. ഇനി എന്താ ചെയ്യുക. തുണിത്തരങ്ങള്‍ കുറച്ചേ ഉള്ളുവെങ്കിലും സൈക്കിളിന്ന്നല്ല ഭാരമുണ്ട്. എങ്ങിനെ സൈക്കിള്‍ കട വരെ എത്തിക്കും എന്ന് ആലോചിക്കുമ്പോള്‍ മായന്‍ കുട്ടി വരുന്നു. കാലത്ത് കൊടുത്ത മുണ്ടൊക്കെ ചുറ്റി വൃത്തിയായിട്ടാണ് വരവ്. ' ആലുപ്പോ, സൈക്കിള്പഞ്ചറായോ ' അവന്‍ ചോദിച്ചു. രാവുത്തര്‍ തലയാട്ടി. ' കടവരെക്ക് സൈക്കിള്‍ ഉന്തിത്താടാ ' എന്ന് അവനോട് പറയുകയും ചെയ്തു. ' നിങ്ങള് ബേജാറാവാണ്ടിരിക്കിന്‍ ' എന്നും പറഞ്ഞ് മായന്‍ കുട്ടി ഹാന്‍ഡില്‍ബാറില്‍ പിടിച്ച് സൈക്കിള്‍ ഉരുട്ടി നടന്നു. രാവുത്തര്‍ പുറകേയും. അയ്യര്‍കുളത്തിന്ന് അടുത്തെത്തിയപ്പോള്‍ കിട്ടുണ്ണി മാഷ് എതിരെ വരുന്നു. ' ഇപ്പൊ രണ്ടാളും കൂടിയിട്ടാണോ കച്ചവടത്തിന്ന് പോകാറ് ' എന്ന് മാഷ് ചോദിച്ചു. ആ വാക്കുകളില്‍ അടങ്ങിയ പുച്ഛരസം രാവുത്തര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനായി. ' നമുക്കൊക്കെ വയസ്സായില്ലേ മാഷേ ' രാവുത്തര്‍ പറഞ്ഞു ' പഴയപോലെ ഒന്നും വയ്യ. അപ്പൊ ഇവനെ കൂട്ട്യേതാണ്. കൂലിക്കൊന്നും അല്ലാട്ടോ. പങ്ക് കച്ചവടം ആണ് '. കിട്ടുണ്ണിക്ക് മുഖത്ത് അടി കിട്ടിയപോലെ ആയി. ' അയാള്‍ ഒരു ഇളിഞ്ഞചിരി പാസ്സാക്കി.' അത് നന്നായി. നിങ്ങള് തമ്മില്നല്ല ജോഡിപ്പൊരുത്തം ഉണ്ട് ' എന്ന് പറയുകയും ചെയ്തു. ' ഇന്ന് മക്കാറാക്കാന്‍ ആര്യേം കിട്ടീലാ അല്ലെ ' എന്നും പറഞ്ഞ് രാവുത്തര്‍ നടക്കാനൊരുങ്ങി. ' നിങ്ങളെ കാണാണംന്ന് വിചാരിച്ച് ഇരിക്യായിരുന്നു ' എന്ന് മാഷ്പറഞ്ഞു ' നിങ്ങളോട് ഒരു കാര്യം സംസാരിക്കാനുണ്ട് '. ' എന്താച്ചാല്‍ പറഞ്ഞോളിന്‍ ' എന്നും പറഞ്ഞ് രാവുത്തര്‍ നിന്നു. മായന്‍ കുട്ടി സൈക്കിളും പിടിച്ച് അരികെയും. താന്‍ ഒരു പണമിടപാട്സ്ഥാപനം തുടങ്ങാന്‍ പോകുന്നുണ്ടെന്നും അതില്‍ രാവുത്തരുടെ മക്കള്‍ അയച്ച് കൊടുക്കുന്ന പണം നിക്ഷേപിച്ചാല്‍ നല്ല പലിശ നല്‍കാമെന്നും കിട്ടുണ്ണി മാഷ് പറഞ്ഞു. ' അമ്പട കള്ളാ ' രാവുത്തര്‍ മനസ്സില്‍ പറഞ്ഞു ' ഇതിനാണല്ലേ എന്നെ കാണണം എന്ന് പറഞ്ഞത് '. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. ' എന്താ രാവുത്തരെ, നിങ്ങളൊന്നും മിണ്ടാത്തത് ' കിട്ടുണ്ണി മാഷ് ചോദിച്ചു ' നമ്മളെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ '. ഇനി മിണ്ടാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരൊറ്റ പറച്ചിലോടു കൂടി വിഷയം മുടിക്കണം. ഇനി ഒരിക്കല്‍ ഇതും പറഞ്ഞ് ഒരു വര്‍ത്താനം വേണ്ടാ. ' മാഷെ, അത് നടക്കില്ല ' രാവുത്തര്‍ പറഞ്ഞു ' മറ്റൊന്നും കൊണ്ടല്ല. മുസല്‍മാന്‍ പലിശക്ക് പണം കൊടുക്കാന്‍ പാടില്ല. കച്ചോടം ചെയ്ത് ജീവിക്കാനേ നമ്മളോട്പറഞ്ഞിട്ടുള്ളു '.മാഷക്ക് ഒന്നും പറയാനില്ല. കൊടത്തിലോ, ഭരണീലോ ഇട്ടുവെച്ച പണം വല്ല കള്ളന്മാരും കട്ടിട്ട്പോവാതെ നോക്കിക്കോളിന്‍ എന്ന് അയാള്‍ പറഞ്ഞു. പോസ്റ്റാപ്പീസ് പൊളിഞ്ഞാലെ കുട്ട്യോളുടെ മൊതല് പോവൂ എന്നും പറഞ്ഞ് രാവുത്തര്‍ നടന്നു. പണം പണം എന്നൊരു ചിന്തേ ഈ ഹറാംപിറന്നോന് ഉള്ളു എന്ന് മനസ്സില്‍ കരുതുകയും ചെയ്തു. ഇര ഓടി രക്ഷപ്പെട്ടതില്‍ നിരാശനായ വിശക്കുന്ന കടുവയെപ്പോലെ കിട്ടുണ്ണി മാഷ് രാവുത്തരെ ശപിച്ച് നടക്കാന്‍ തുടങ്ങി. Posted by keraladasanunni at 6:21 AM 1 comment: Thursday, October 15, 2009 അദ്ധ്യായം 25. നാണു നായര്‍ വിളിച്ചപ്പോഴാണ് കുപ്പന്‍കുട്ടി എഴുത്തശ്ശന്‍ ഉണര്‍ന്നത്. നേരം വല്ലാതെ വൈകിയിരിക്കുന്നു. ഈശ്വരാ, പാടത്ത് കന്നോ മാടോ ഇറങ്ങിയിട്ടുണ്ടാവുമോ? പിടഞ്ഞെണീറ്റ് പോവാനൊരുങ്ങി. ' എവെടെക്കാ നിങ്ങള് തുറുക്കം പിടിച്ച് പായാന്‍ നിക്കിണത് ' എന്ന് നാണു നായര്‍ ചോദിച്ചു. 'പാടത്ത് കന്നോ മാടോ വല്ലതും ഇറങ്ങിയിട്ടുണ്ടോ എന്ന് നോക്കണം, തൊഴുത്തിലുള്ള കന്നിന് വെള്ളവും വൈക്കോലും കൊടുക്കണം. അങ്ങിനെ നൂറ്കൂട്ടം പണികള്‍ ചെയ്യാന്‍ കിടക്കുന്നുണ്ട് അതൊന്നും ആലോചിക്കാതെ ഞാന്‍ കിടന്നുറങ്ങി 'എഴുത്തശ്ശന്‍ പറഞ്ഞു ' പോയിട്ട് ഇതൊക്കെ ഒന്ന് വെക്കം തീര്‍ക്കട്ടെ. അതൊക്കെ കഴിഞ്ഞ് പിന്നെ വന്ന് കണ്ടോളാം'. നാണു നായര്‍ അതിന്ന് സമ്മതിച്ചില്ല. ഉണ്കഴിഞ്ഞിട്ടേ പോകാവൂ എന്ന് ശഠിച്ചു. എഴുത്തശ്ശന്‍ എതിരൊന്നും പറഞ്ഞില്ല. കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത്കയ്യും മുഖവും കഴുകി. നായരുടെ പുറകെ ഇടന്നാഴിയിലേക്ക് ചെന്നു. സരോജിനി നാക്കിലയില്‍ ചോറ് വിളമ്പി. ഉള്ളി സാമ്പാറും, കായയും ചേനയും കൂടിയുള്ള മെഴുക്കുപുരട്ടിയും , നാരങ്ങ ഉപ്പിലിട്ടതും , പപ്പടവും ഒക്കെക്കൂടി സമൃദ്ധമായ ഉണ് രണ്ടുപേരും കഴിച്ചു. ആണുങ്ങള്‍ ഊണ്കഴിച്ച് എഴുന്നേറ്റപ്പോള്‍ സരോജിനി ഉണ്ണാനിരുന്നു. എഴുത്തശ്ശന്‍റെ പേര്പറഞ്ഞിട്ടാണെങ്കിലും വളരെ നാളുകള്‍ക്ക് ശേഷം ഇന്നാണ് രുചിയോടെ വല്ലതും തിന്നുന്നത്. 'അപ്പഴേ നിങ്ങള് എന്നോട്പറഞ്ഞ കാര്യം മറന്ന്വോ' എന്ന് നായര്‍ ചോദിച്ചു. കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. നായര്‍ എന്ത് പറയുമെന്ന ആലോചനയില്‍ ആയിരുന്നു അയാളും. ഇത്പോലെയുള്ള ഒരു അവസ്ഥ ഇതിന്ന് മുമ്പ് ഉണ്ടായിട്ടില്ല. കുടുംബത്തില്‍ തന്നെയാണ് കുഴപ്പം. പോറ്റി വളര്‍ത്തിയ മകന് വേണ്ടെങ്കില്‍ പിന്നെ ആരെ കാത്തിരിക്കണം. കെഞ്ചി കൊണ്ട് പിന്നാലെ പോവാനൊന്നും ആവില്ല. അതിലും ഭേദം ഈ ജീവന്‍ വേണ്ടെന്ന് വെക്കുന്നതാണ്. 'ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ തെറ്റിദ്ധരിക്കരുതേ' എന്നും പറഞ്ഞാണ് നാണു നായര്‍ തുടങ്ങിയത്. കാര്യം നിങ്ങടെ മകനാണെങ്കിലും അവരൊക്കെ വലിയ വലിയ ആള്‍ക്കാരാണ്. നമ്മളെ പോലെ ഒരു വെറും അശു അവരുടെ അടുത്ത് മദ്ധ്യസ്ഥം പറയാന്‍ ചെന്നാല് കണ്ണില്‍ പിടിക്ക്വോ. ഒക്കെ തരത്തിന് ചേര്‍ന്നവര്‍ തമ്മില്‍ സംസാരിച്ചാലല്ലേ കാര്യം മുറിയൂ . നമ്മടെ ദേശത്തില് ഇപ്പോള്‍ കിട്ടുണ്ണി മാഷോ രാഘവനോ ഒക്കെ അല്ലേ വലിയ ആള്‍ക്കാര്. നമുക്ക് അവരെക്കൊണ്ട് വേലായുധന്‍ കുട്ടിയോട് ഒന്ന് സംസാരിപ്പിച്ചാലോ? എഴുത്തശ്ശന്‍ ഒന്നും പറഞ്ഞില്ല. താന്‍ പറഞ്ഞത് തെറ്റായോ എന്ന് നാണു നായര്‍ക്ക് തോന്നി. 'എന്താ നിങ്ങള് ഒരക്ഷരം മിണ്ടാത്തത് 'എന്ന് നാണു നായര്‍ ചോദിച്ചു. ബാക്കി കൂടി പറഞ്ഞു കൊള്ളാന്‍ എഴുത്തശ്ശന്‍ ആവശ്യപ്പെട്ടു. 'നിങ്ങടെ വണ്ടീം മൂരീം ഒന്നും അവര്‍ക്ക് അങ്ങിട്ട് തീരെ പറ്റിണിണ്ടാവില്യാ. നമക്കതങ്ങിട്ട് വേണ്ടാന്ന് വെച്ചൂടെ?' നായര്‍ അടുത്ത നിര്‍ദ്ദേശവും വെച്ചു. 'അപ്പൊ എന്‍റെ ഇഷ്ടത്തിന്ന് ഞാന്‍ നിറുത്തിയ വണ്ടിയും കാളയും വില്‍ക്കണം. എന്നിട്ട് അവന്‍റേയും അവളുടേയും കാലില് ചെന്ന് വീഴണം. അതിനും അന്യന്‍റെ മദ്ധ്യസ്ഥത വേണം 'എഴുത്തശ്ശന്‍ ചോദിച്ചു' ഇതൊക്കെയല്ലേ നിങ്ങള്പറഞ്ഞോണ്ട് വരുന്നത്'. നാണു നായര്‍ ഒന്നും മിണ്ടിയില്ല. വേണ്ടായിരുന്നു എന്ന് അയാള്‍ക്ക് തോന്നി. 'കൂട്ടീം കിഴിച്ചും നോക്കുമ്പൊ നിങ്ങള് പറഞ്ഞതന്ന്യാ ശരി. അവരുടെ ദേഷ്യം തീര്‍ക്കാന്‍ ചെലപ്പൊ അതൊക്കെ വേണ്ടിവരും. എന്നാലും എന്തൊ എനിക്ക് അതങ്ങിട്ട് ബോധിക്കുന്നില്ല 'എഴുത്തശ്ശന്‍ പറഞ്ഞു' അതിന് തക്ക തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല '. അവര്‍ക്കിടയില്‍ മൂന്നാമനായി നിശബ്ദത കടന്ന് വന്നു. മൂടിക്കെട്ടിയ അന്തരീക്ഷം വേവും ചൂടും ഉയര്‍ത്തി. അട മഴ തുടങ്ങാറായി. അതിന് മുമ്പ് ചിലതെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്. 'എന്നിട്ട് എന്താ നിങ്ങളുടെ തീരുമാനം' എന്ന് നായര്‍ ആരാഞ്ഞു. 'ഇന്നലെ രാത്രി തന്നെ എന്ത് ചെയ്യണം എന്ന് ഞാന്‍ ആലോചിച്ച് വെച്ചിട്ടുണ്ട്. അത് ചെയ്യുന്നതിന്ന് മുമ്പ് നിങ്ങളോടൊന്ന് ചോദിച്ചൂന്നേ ഉള്ളു' എഴുത്തശ്ശന്‍ പറഞ്ഞു' ആരോടും ഒരുവാക്ക് ചോദിക്കാതെ തന്നിഷ്ടം പോലെ ചെയ്തൂന്ന് നാളെ എനിക്ക് തോന്നാന്‍ പാടില്ലല്ലോ.' കൂട്ടുകാരനോട് എഴുത്തശ്ശന്‍ മനസ്സ് തുറന്നു. ഒന്നേ ഉള്ളുവെങ്കില്‍ ഒലക്ക കൊണ്ട് തല്ലി വളര്‍ത്തണം എന്നാണ് പഴമക്കാര് പറയാറ്. അത് ചെയ്തില്ല. തള്ളയില്ലാത്ത കുട്ടിയല്ലെ എന്ന് കരുതി മകനെ ലാളിച്ചു. മുതിര്‍ന്നപ്പോള്‍ അവന്‍റെ എല്ലാ ഇഷ്ടങ്ങള്‍ക്കും വഴങ്ങി. ഇനി പറഞ്ഞിട്ട് കാര്യമില്ല. അന്യന്‍റെ പാടം പാട്ടത്തിന് എടുത്ത് കൊത്തീം കിളച്ചും പണിതു. എന്നും അരിഷ്ടിച്ച് കഴിഞ്ഞത് കാരണം പത്ത് കാശ് കയ്യില്‍ വെക്കാന്‍ ഉണ്ടായി. ഈശ്വരന്‍ വിചാരിച്ച് നിയമം മാറിയപ്പോള്‍ പത്തമ്പത് പറ കൃഷിഭൂമി കയ്യില്‍ വന്നു. പുഴവക്കത്ത് തരിശായി കിടന്ന സ്ഥലം ചുളുവിലയ്ക്ക് കിട്ടിയപ്പോള്‍ വാങ്ങി. പുഴയില്‍ നിന്ന് ഒറ്റക്ക് കൊടത്തില്‍ വെള്ളം ഏറ്റികൊണ്ടു വന്ന് നനച്ച് വളര്‍ത്തിയതാണ് തെങ്ങിന്‍ തൈകള്‍ ഒക്കെയും. ഇന്നവിടെ ഇല്ലാത്ത വല്ലതും ഉണ്ടോ. പല ജാതി മാവുകള്‍, പ്ലാവ്, പുളി, പറങ്കി മൂച്ചി, നെല്ലി ഒക്കെ ഉണ്ട്. വീട്ടാവശ്യം കഴിഞ്ഞ് ബാക്കി വിറ്റ് പണമാക്കും. ഒക്കെ മകന് വേണ്ടിയാണ് ഉണ്ടാക്കി കൂട്ടിയത്. സമ്പാദിച്ചത് മകന്‍ ധൂര്‍ത്ത് അടിച്ച് കളഞ്ഞു എന്നൊന്നും പറയാന്‍ പറ്റില്ല. ഒരു നെല്ലരവ് മില്ല് അവന് ഉണ്ടാക്കി കൊടുത്തു. അതില്‍ നിന്ന് അവന്‍ പൊങ്ങി. അരിക്ക് ക്രാക്കി വന്നപ്പോള്‍ കരിഞ്ചന്തയില്‍ കൂടി അവനും സമ്പാദിച്ചു കൂട്ടി. പക്ഷെ അതിന് അസ്ഥിവാരം ഇട്ടത് ആരാണ്. അങ്ങിനത്തെ അച്ഛനെ മകന് വേണ്ടാതായി. പോണത് പോട്ടെ. അതിനെ കുറിച്ച് സങ്കടപ്പെടാന്‍ ഇല്ല. തോര്‍ത്ത് എടുത്ത് ഇറങ്ങാന്‍ ഒരുങ്ങി. പടി വരെ പോയി അയാള്‍ മടങ്ങി വന്നു. ' നോക്കിന്‍ നാണ്വാരെ, നിങ്ങളേക്കാള്‍ ഒന്നൊന്നര വയസ്സിന്ന് മൂത്തതാണ് ഞാന്‍. ഇന്ന് വരെ കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ആരുടേങ്കിലും മുമ്പില്‍ തല കുമ്പിട്ട് നിന്നതായി കേട്ടിട്ടുണ്ടോ 'എന്ന് ചോദിച്ചു. ഇല്ലെന്ന് നാണുനായര്‍ തലയാട്ടി. 'പോയ മാനം ആര്‍ക്കും കയറിട്ട് വലിച്ച് കൊണ്ടു വരാന്‍ പറ്റില്ല. അത് പോയത് തന്നെ 'എഴുത്തശ്ശന്‍ പറഞ്ഞു' ഇനി എന്തായാല്‍ എന്താ. വാലില്ലാത്ത മൂരിക്ക് പ്രിക്ക കടി ഇല്ലല്ലോ. അപ്പോള്‍ ചിലതൊക്കെ ഞാനും നിശ്ചയിച്ചിട്ടുണ്ട്. ഒരുത്തന്‍റെ കാലും ഞാന്‍ പിടിക്കാന്‍ പോണില്ല. വണ്ടിപ്പുര പൊളിച്ചെടുത്ത് ഞാന്‍ കറ്റക്കളത്തില്‍ കെട്ടും. നാഴി അരി അവീടെ വെച്ച് തിളപ്പിച്ച് കഴിച്ച് ഞാന്‍ ഒറ്റക്കങ്ങിട്ട് കഴിയും. മകനും കുടുംബവും വീട്ടില്‍ വന്ന് ഇരിക്ക്വോ, ഇരിക്കാതിരിക്ക്വോ എന്താ വേണ്ടച്ചാല്‍ ചെയ്തോട്ടെ. ഞാനൊന്നും ചോയ്ക്കാനും പോണില്ല പറയാനും പോണില്ല'. 'എന്താ നിങ്ങള് പറയിണത് 'നായര്‍ ചോദിച്ചു' നടുപ്പാടത്ത് വണ്ടിപ്പുരയും തൊഴുത്തും ഉണ്ടാക്കി അതില്‍ താമസിക്ക്യേ. തല നരച്ച പാമ്പുണ്ട് അവടൊക്ക്യെ '. 'ഒരു പാമ്പും ചേമ്പും എന്നെ ഒന്നും ചെയ്യില്ല' എഴുത്തശ്ശന്‍ പറഞ്ഞു' അങ്ങിന്യാ എന്‍റെ യോഗം എന്നു വെച്ചാല്‍ അങ്ങിട്ട് പോട്ടെ . സങ്കടപ്പെടാന്‍ എനിക്ക് ഈ ഭൂമീല് ആരും ഇല്ലല്ലോ'. നാണു നായര്‍ അസ്വസ്ഥനായി. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്ന വരികള്‍ അയാള്‍ തന്‍റെ മനസ്സില്‍ ഓര്‍ത്തു. ഭഗവാനെ വല്ലാതെ കണ്ട് പരീക്ഷിക്കാതെ എന്നെ കൊണ്ടു പോവണേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. 'എനിക്ക് നിങ്ങളെക്കൊണ്ട് ഒരു സഹായം കൂടി വേണം' എഴുത്തശ്ശന്‍ പറഞ്ഞു' നമ്മടെ വിശ്വനാഥന്‍ വക്കീലിനെ ഒന്ന് കാണണം. ഒരു പ്രമാണം ഉണ്ടാക്കണം. അദ്ദേഹത്തിന്ന് എന്നെ നന്നായി അറിയും. മൂപ്പരുടെ ഭാര്യ കിട്ടുണ്ണി മാഷടെ പെങ്ങളില്ലേ. അവരുടെ പാട്ടക്കണ്ടം അല്ലേ ഇപ്പൊ എന്‍റെ കൈവശത്തില്‍'. 'എന്താ ഇപ്പൊ ഇത്ര തിരക്കിട്ട് ഒരു പ്രമാണം ഉണ്ടാക്കാന്‍' എന്ന് നായര്‍ ചോദിച്ചു. 'എന്തു സാധനവും അതിനെ ഇഷ്ടപ്പെടാത്തവര്‍ക്ക് കൊടുക്കരുത്. അവര്‍ക്കതില്‍ താല്‍പ്പര്യം കാണില്ല. മകനും കുടുംബത്തിനും കൃഷീച്ചാല്‍ അത്തൂം ചതുര്‍ത്ഥീം ആണ്. അതുകൊണ്ട് ഒരു തരി മണ്ണ് അവര്‍ക്ക് കൊടിക്കുന്നില്ല. ഞാനത് എനിക്ക് ഇഷ്ടപ്പെട്ട ആരക്കെങ്കിലും കൊടുക്കും ' എന്നായി എഴുത്തശ്ശന്‍. നിങ്ങള് ഇപ്പൊ വേണ്ടാത്തതിനൊന്നും നിക്കണ്ടാ, ഒരു കോപം കൊണ്ട് അങ്ങോട്ട് ചാടിയാല്‍ ഇരു കോപം കൊണ്ട് ഇങ്ങോട്ട് ചാടാമോ എന്ന് കേട്ടിട്ടില്ലേ എന്നൊക്കെ നാണു നായര്‍ പറഞ്ഞു നോക്കി. അതൊന്നും എഴുത്തശ്ശനില്‍ ഏറ്റില്ല. 'ഞാന് എന്‍റെ കൃഷീം തോട്ടൂം ഒക്കെ നിങ്ങടെ പേരില് എഴുതാനാ പോണത്' എഴുത്തശ്ശന്‍ പറഞ്ഞു' എനിക്കിപ്പൊ വേണ്ടപ്പെട്ടതായിട്ട് നിങ്ങള് ഒരാള് മാത്രേ ഉള്ളു'. നാണു നായര്‍ക്ക് തന്‍റെ ചെവികളെ വിശ്വസിക്കാനായില്ല. ഇക്കണ്ട സ്വത്ത് മുഴുവന്‍ തന്‍റെ പേരിലാക്കുകയോ. ഒരു ജീവിത കാലം മുഴുവന്‍ കഷ്ടപ്പെട്ട് കഴിഞ്ഞു. അന്നൊന്നും അന്യന്‍റെ മുതലിന്ന് ആശ തോന്നിയിട്ടില്ല. ഇനി കണ്ണടയാന്‍ നേരത്ത് ആരാന്‍റെ ഒന്നും തനിക്ക് വേണ്ടാ. കൂടെ നടന്ന് പറ്റിച്ചു എന്ന ദുഷ്പ്പേരും വരില്ലല്ലോ. അയാള്‍ എഴുത്തശ്ശന്‍റെ നേരെ കൈകൂപ്പി. ' ഒന്നും തോന്നരുത് ' അയാള്‍ വിക്കി ' അര്‍ഹതയില്ലാത്ത ഒരു മുതലും എനിക്ക് വേണ്ടാ. നാളെ മേലാലുക്ക് അത് ഒരു വിനശ്ചതി ആവും '. 'ശരി' എഴുത്തശ്ശന്‍ ഒന്ന് ഇരുത്തി മൂളി' നിങ്ങക്ക് വേണ്ടെങ്കില്‍ വേണ്ടാ. ഞാന്‍ അതൊക്കെ അയ്യപ്പന്‍ കാവിലേക്ക് എഴുതി വെക്കും. ഭഗവാന്‍റെ നേദ്യത്തിന്ന് അരിക്ക് മുട്ട് വരില്ലല്ലോ'. പടി കടന്ന് വെയിലിലേക്ക് ഇറങ്ങിയപ്പോള്‍, കുറച്ച് അലുമിനിയം പാത്രങ്ങള്‍ വാങ്ങണമെന്നും തൊഴുത്തും വണ്ടിപ്പുരയും പൊളിച്ച് കറ്റക്കളത്തില്‍ കെട്ടാന്‍ പണിക്കാരെ ഏര്‍പ്പാടാക്കണമെന്നും എഴുത്തശ്ശന്‍ നിശ്ചയിച്ചു. Posted by keraladasanunni at 7:04 AM 1 comment: അദ്ധ്യായം - 24 എന്തൊരു വലിയ ഊണുമുറി. ചെറിയൊരു സദ്യതന്നെ ഇതിനകത്ത് നടത്താം എന്ന് വേണു മനസ്സില്‍ കണക്കാക്കി. നല്ല ഭംഗിയുള്ള ഊണ്‍മേശയും കസേലകളും. വിശ്വേട്ടന്‍റെ അവസ്ഥക്ക് എന്തു കൊണ്ടും യോജിച്ചത് തന്നെ. പത്മിനിയും വേണുവിനോടൊപ്പം ഉണ്ണാനിരുന്നു. പണിക്കാരികളാണ് വിളമ്പിയത്. ഇല നിറയെ വിഭവങ്ങള്‍. ഇന്നെന്താ വല്ല വിശേഷ ദിവസമാണോ? 'നീ മത്സ്യോ മാംസോ ഒക്കെ കഴിക്കാറുണ്ടോ' എന്ന് പത്മിനി ചോദിച്ചു. ഇല്ലെന്ന് വേണു തലയാട്ടി. 'ഇവിടേയും അങ്ങിനെ തന്ന്യാ' പത്മിനി പറഞ്ഞു 'മുമ്പൊക്കെ ഞാന്‍ കഴിച്ചിരുന്നു. വിശ്വേട്ടന്‍ കഴിക്കാറില്ല. അതോടെ ഞാനും നിര്‍ത്തി. ഇപ്പോള്‍ എനിക്ക് അതിന്‍റെ നാറ്റം മതി ഛര്‍ദ്ദിക്കാന്‍ .' ഭക്ഷണം കഴിഞ്ഞ് മുറ്റത്തിറങ്ങി വേണു ഒരു സിഗററ്റ് കത്തിച്ചു. മുമ്പ് 'ഓപ്പോളേ' എന്നേ വിളിക്കാന്‍ പാടുള്ളു. ഇല്ലെങ്കില്‍ പത്മിനി ദേഷ്യപ്പെടും. 'ഞാനല്ലെടാ മൂത്തത്' എന്ന് പറയും. എല്ലാം ഇന്നലെ കഴിഞ്ഞപോലെ. 'വലിച്ച് കേറ്റിക്കോ. ആരോഗ്യത്തിന്ന് ഇത് ബഹു വിശേഷാണ് എന്നാ ഞാന്‍ കേട്ടിട്ടുള്ളത് ' എന്നും പറഞ്ഞ് പത്മിനി എത്തി. വേണു പാതി വലിച്ച കുറ്റി നിലത്തിട്ട് കാലുകൊണ്ട് ചവിട്ടി കെടുത്തി. പത്മിനി വല്ലാതായി. 'എന്തിനാ അത് കളഞ്ഞത്. വലിക്കായിരുന്നു. ഞാന്‍ വെറുതെ പറഞ്ഞതല്ലേ ' എന്ന് അവര്‍ പറഞ്ഞു. 'സാരമില്ല' എന്ന് വേണുവും. ഉച്ചയുറക്കം പതിവില്ലെങ്കില്‍ ഉമ്മറത്ത് ഇരുന്ന് എന്തെങ്കിലും സംസാരിക്കാമെന്ന് പത്മിനി പറഞ്ഞു. വേണു സമ്മതിച്ചു. കിട്ടുണ്ണി ഏല്‍പ്പിച്ച കാര്യം അവതരിപ്പിക്കാന്‍ പറ്റിയ സന്ദര്‍ഭമാണ് വന്നിരിക്കുന്നത്. എത്രയായാലും അവര്‍ രണ്ടുപേരും ഒരേ വയറ്റില്‍ കിടന്നവരാണ്. സ്ഥിരമായ പിണക്കം അവര്‍ തമ്മില്‍ പാടില്ല. വിശ്വേട്ടന്‍റെ ജോലി തിരക്കുകളും, ഭര്‍ത്താവിനോടൊപ്പം ഇംഗ്ലണ്ടില്‍ കഴിയുന്ന മകളുടേയും പേരക്കുട്ടിയുടേയും വിശേഷങ്ങളും പത്മിനി വര്‍ണ്ണിച്ചു, ഒപ്പം പേരക്കുട്ടിയെ കൊതി തീര്‍ന്ന് കാണാന്‍ കഴിയാത്തതിലുള്ള വിഷമവും. പത്മിനിയുടെ സംഭാഷണം മകന്‍ മുരളിധരന്‍റെ കാര്യത്തിലെത്തി. അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന് അവനും വക്കീലായിരിക്കുന്നു. വിശ്വേട്ടന്‍റെ കീഴിലായിരുന്നു ആദ്യമൊക്കെ പ്രാക്ടീസ്. ഇപ്പോള്‍ സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നു. നല്ല പേരാണ് അവനും, ഇഷ്ടം പോലെ കേസും. മകന്‍റെ കല്യാണം ആഗ്രഹിച്ച വിധത്തില്‍ നടത്താന്‍ പറ്റാത്തതിലുള്ള വിഷമം പത്മിനി മറച്ചു വെച്ചില്ല.' എന്‍റെ മകന് എന്തിന്‍റെ കുറവ് ഉണ്ടായിട്ടാണ് അവന്‍റെ മകള്‍ക്ക് അവന്‍ പോരാ എന്ന് ആ പ്രമാണി കണക്കാക്കിയത്. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധ രാത്രിക്കും കുട പിടിക്കും. അതന്നെ 'പത്മിനി പറഞ്ഞു' വേറെ നല്ല പെണ്‍കുട്ടികള് ഇല്ലാഞ്ഞിട്ടല്ല. പക്ഷെ കുട്ടിക്കാലത്തേ പറഞ്ഞ് പറഞ്ഞ് അവന്‍റെ ഉള്ളില്‍ ആ പെണ്ണിനെ കുറിച്ചുള്ള നിനവാണ്. അവളുടെ കല്യാണം കഴിഞ്ഞിട്ട് മതി ആലോചന എന്നാണ് ഇപ്പോള്‍ അവന്‍ പറയുന്നത് .' കിട്ടുണ്ണിയോട് തനിക്കുള്ള വിദ്വേഷം മുഴുവന്‍ പത്മിനിയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ഇവിടെ നിന്നിട്ടാണ് അവന്‍ ട്രെയിനിങ്ങിന്ന് പോയി സ്കൂള്‍ മാഷ് ആയത്. ഭാഗം കഴിഞ്ഞ് അമ്മയുടെ വീതം കയ്യില്‍ കിട്ടുന്നത് വരെ ആ ദ്രോഹി അമ്മയെ കൂടെ നിര്‍ത്തി. അത് കഴിഞ്ഞ് അമ്മക്ക് തീരെ വയ്യാതായപ്പോള്‍ 'ഇനി നീ നോക്കിക്കോ' എന്നും പറഞ്ഞ് ഇവിടെ എത്തിച്ചു. പറഞ്ഞിട്ട് കാര്യമില്ല അമ്മക്ക് അങ്ങിനെ തന്നെ വേണം. അതു പോലത്തെ പണിയാണ് അമ്മ ചെയ്തത്. 'താന്താന്‍ നിരന്തരം ചെയ്തുള്ള കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ 'എന്ന് നീ കേട്ടിട്ടില്ലേ?' 'അതിന് ചെറിയമ്മ അത്രക്ക് വലിയ പാപം ഒന്നും ചെയ്തിട്ടില്ലല്ലോ' എന്ന് വേണു പറഞ്ഞു. 'നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നീ അന്നും ഇന്നും തനിച്ച് പൊട്ടനാണ്. ആരൊക്കെ എന്തൊക്കെ ചെയ്താലും മനസ്സിലാവില്ല. കണ്ടാലും കൊണ്ടാലും അറിയാത്ത സാധനം' പത്മിനി പറഞ്ഞു. 'അമ്മ നിനക്ക് ചെയ്ത ദ്രോഹം ആലോചിച്ചാല്‍ നീ അവരെ പറ്റി ഒറ്റ നല്ല വാക്ക് പറയില്ല '. കുടുംബ സ്വത്തില്‍ അമ്മക്കും ഞങ്ങള്‍ രണ്ട് മക്കള്‍ക്കും ഉള്ള അത്ര ഓഹരി നിനക്ക് ഒറ്റക്ക് കിട്ടേണ്ടതാണ്. എന്നിട്ട് പഠിപ്പിക്കാന്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ് കുട്ടിയിലേ നിന്നെ അന്യ നാട്ടിലേക്ക് ആട്ടി വിട്ടു. അവിടെ നീ പണി ചെയ്ത് സമ്പാദിച്ചത് മുഴുവന്‍ അമ്മയും മകനും കൂടി ഓരോ ആവശ്യം പറഞ്ഞ് തട്ടി പറിച്ചു. നിനക്ക് വേണ്ടി ഇവര് എന്തെങ്കിലും ചെയ്ത്വോ. ഒന്ന് ആലോചിച്ച് നോക്ക്. അമ്മക്ക് അവനെ മാത്രമേ ഇഷ്ടമായിരുന്നുള്ളു. എന്നെ കൂടി അത് കുറച്ചേ ഉണ്ടായിരുന്നുള്ളു. ഭാഗത്തിന്‍റെ സമയത്ത് നിനക്ക് നല്ല സ്ഥിതിയല്ലേ, അവനല്ലേ ബുദ്ധിമുട്ട്, നിന്‍റെ വക അവന് കൊടുക്ക് എന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. വിശ്വേട്ടന്‍ അതിന്ന് എതിരൊന്നും പറഞ്ഞില്ല. പക്ഷെ നിനക്കുള്ളത് സൂത്രത്തില്‍ കൈക്കലാക്കാന്‍ നോക്കിയപ്പോള്‍ വിശ്വേട്ടന്‍ സമ്മതിച്ചില്ല. അങ്ങിനെയാണെങ്കില്‍ ഭാഗം തന്നെ നടക്കില്ല എന്ന് മൂപ്പര് പറഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ സ്വത്തില്‍ വലിയമ്മക്കും നിനക്കും ഉള്ള വീതം നിന്‍റെ പേരിലാക്കി. അത് കിട്ടുണ്ണിയെ നോക്കാന്‍ എല്‍പ്പിച്ചില്ല. എന്നാല്‍ അവന്‍ അതും കൂടി ശാപ്പിട്ടിട്ടുണ്ടാവും. ഞങ്ങള് ഒരു മേസ്ത്രിയെ വെച്ച് കൃഷി നോക്കിക്കും. ചിലവ് എഴുതി വെക്കും. കൊയ്ത് നെല്ല് വിറ്റാല്‍ ചിലവ് കഴിച്ച് ബാക്കി പണം നിന്‍റെ പേരിലിടും. എന്നെങ്കിലും വരുമ്പോള്‍ എല്‍പ്പിക്കാനാണെന്ന് വിചാരിച്ചാണ് അതൊക്കെ ചെയ്യുന്നത്.' ആ വിദ്വാന്‍ തനി പാവമാണ്. അതിനെ തെണ്ടാന്‍ വിടാന്‍ പാടില്ല ' എന്നാണ് വിശ്വേട്ടന്‍ പറയാറ്. വേണുവിന് അതൊന്നും വലിയ കാര്യമായി തോന്നിയില്ല. എത്രയോ പണം ഈ കൈകളിലൂടെ വന്നു പോയി. അന്നൊന്നും സ്വത്തിനോട് തോന്നാത്ത താല്‍പ്പര്യം ഇനിയിപ്പോള്‍ എന്തിനാണ്. തന്നെ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. തന്‍റെ വാക്കുകള്‍ കൊണ്ട് വിദ്വേഷത്തിന്‍റെ കൊടുമുടി ഉരുകി തീര്‍ന്നാലോ. കരിഞ്ഞു പോയ സ്നേഹത്തിന്‍റെ നാമ്പുകള്‍ ഒരിക്കല്‍ കൂടി തളിര്‍ത്താലോ. അതിന്ന് തയ്യാറെടുത്ത് വേണു പതുക്കെ 'ഓപ്പോളേ' എന്ന് പത്മിനിയെ വിളിച്ചു. Posted by keraladasanunni at 6:59 AM 1 comment: Saturday, October 10, 2009 അദ്ധ്യായം - 23 സരോജിനി രാവിലെ എഴുന്നേറ്റത് തന്നെ എന്തോ ഒരു സന്തോഷത്തോടെ ആയിരുന്നു. ഇന്നും വേണുവേട്ടന്‍ വരും എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത്പോലെ തോന്നി. അടിച്ച്കോരാന്‍ നില്‍ക്കാതെ , തല നിറച്ച് എണ്ണ തേച്ച് , പെട്ടിയില്‍ ഏതോ കാലത്ത് വാങ്ങി സൂക്ഷിച്ച വാസന സോപ്പുമായി അയ്യര്‍ക്കുളത്തിലേക്ക് നടന്നു. ഇന്ന് കുളി കഴിഞ്ഞിട്ട് മതി ബാക്കി കാര്യങ്ങള്‍. തിരിച്ച് വരുമ്പോള്‍ മന്ദത്തില്‍ ചെന്നു. പൂജക്കാരന്‍ വിളക്ക് വെച്ചിരിക്കുന്നു. നടക്കല്‍ നിന്ന് തൊഴുതു. ' അമ്മേ ഇനിയെങ്കിലും എനിക്ക് ഒരു നല്ല ജീവിതം തരണേ ' എന്ന് മനസ്സ് അറിഞ്ഞ് പ്രാര്‍ത്ഥിച്ചു. കൈയില്‍ ഇറ്റിച്ചു തന്ന തീര്‍ത്ഥം കുടിച്ചു. ബാക്കി തലയില്‍ പുരട്ടി. ഇല ചീന്തില്‍ നല്‍കിയ പ്രസാദം വാങ്ങി. സോപ്പ് പെട്ടിയില്‍ കരുതി വെച്ച നാണയം ദക്ഷിണയായി നല്‍കി. ആല്‍ പ്രദക്ഷിണം വെച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ആകപ്പാടെ ഒരു ഉന്മേഷം. സരോജിനി കുളിച്ചെത്തുമ്പോള്‍ നാണു നായര്‍ ഉമ്മറത്തെ തിണ്ണയില്‍ കാത്തിരിക്കുകയാണ്. ഇന്നെന്താ മകള്‍ പതിവില്ലാതെ നേരത്തെ തന്നെ കുളിച്ചത്. സാധാരണ സരോജിനി കാലത്ത് കുളിക്കാറില്ല. 'എന്തിനാ ഇങ്ങിനെ മുഷിഞ്ഞ് നടക്കുന്നത്. നിനക്കൊന്ന് കുളിച്ചൂടെ' എന്ന് ചോദിച്ചാല്‍' എന്നിട്ട് എവിടേക്കാ എനിക്കിപ്പൊ വേഷം കെട്ടി പോവാനുള്ളത്' എന്ന് തിരിച്ച് ചോദിക്കുന്നതാണ്. ' നേരം പോയി, ഇനി അയ്യര്‍കുളത്തില്‍ കുളിച്ച് വന്നാലോ ' എന്ന് നാണു നായര്‍ മകളോട് ചോദിച്ചു. വീടിന്നടുത്ത് അയ്യര്‍കുളവും പുറകില്‍ കുറച്ചകലെ പുഴയും ഉണ്ടെങ്കിലും നായര്‍ അമ്പലക്കുളത്തിലേ കുളിക്കൂ. അയ്യപ്പനെ തൊഴാനാണ് എന്ന് പറയുമെങ്കിലും കുപ്പന്‍ കുട്ടി എഴുത്തശ്ശനെ കണ്ട് സംസാരിക്കാനാണ് അച്ഛന്‍ അവിടെ ചെല്ലുന്നത് എന്ന് സരോജിനിക്ക് അറിയാം. ' അപ്പൊ ചങ്ങാതിയെ കാണണ്ടേ, മൂപ്പര് കാത്തിരിക്കില്ലേ ' എന്ന് മറുപടി പറഞ്ഞു. 'അത് ശരിയാ' എന്നും പറഞ്ഞ് തോര്‍ത്തും എടുത്ത് നായര്‍ പുറപ്പെട്ടു. ' അച്ഛന്‍ വരുമ്പോള്‍ ഇത്തിരി ചായപ്പൊടിയും പഞ്ചസാരയും വാങ്ങീട്ട് വരണേ 'എന്നും പറഞ്ഞ് സരോജിനി മരപ്പെട്ടി തുറന്ന് അതിനകത്ത് ചെല്ലപ്പെട്ടിയില്‍ സൂക്ഷിച്ച് വെച്ച പണത്തില്‍ നിന്ന് ഒരു നോട്ട് എടുത്ത് നായരെ ഏല്‍പ്പിച്ചു. തലേന്ന് അച്ഛന്‍ ഏല്‍പ്പിച്ചതാണ് ആ പണം. നായര്‍ പടി കടന്ന് മെല്ലെ മെല്ലെ നടന്ന് പോവുന്നതും നോക്കി സരോജിനി നിന്നു. ഇന്ന് വേണുവേട്ടന്‍ നിശ്ചയമായും വരുമെന്ന് അവള്‍ ഉറപ്പിച്ചു. വന്നാല്‍ ഇന്നലത്തെ പോലെ ഒന്നും കൊടുക്കാതെ പറഞ്ഞയക്കരുത്. അടുപ്പ് കത്തിച്ച് കഞ്ഞിക്ക് അരിയിട്ടു. അത് വേവാന്‍ ഇത്തിരി സമയം എടുക്കും. ആ നേരം കൊണ്ട് വീട് അടിച്ച് തുടച്ച് വൃത്തിയാക്കാം. ഇടക്ക്അടുപ്പിലെ വിറക് കത്തുന്നുണ്ടോ എന്ന് നോക്കിയാല്‍ മതിയല്ലോ. പതിവിലും മനസ്സിരുത്തിയാണ് വീടിനകം ശുചിയാക്കിയത്. ആദ്യം തന്നെ നീളന്‍ ചൂലുകൊണ്ട് മാറാല തട്ടി. നനഞ്ഞ ചപ്പ തുണിയെടുത്ത്മുഴുവന്‍ ജനലുകളും വാതിലുകളും തുടച്ചു. നിലം അടിച്ചു മാടി തുണി നനച്ച് തുടച്ചു. ആകപ്പാടെ വീട് മാറിയതായി സരോജിനിക്ക് തോന്നി. കഞ്ഞി വാങ്ങി വെച്ചു. തോടിയില്‍ നിന്നും വലിച്ച കുറച്ച് പച്ച പയര്‍ വേവിച്ച് ഉപ്പേരിയാക്കി. ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് , വേവിച്ച പയര്‍ അതിലിട്ട് ഇളക്കിയപ്പോള്‍ നല്ലൊരു മണം ഉയര്‍ന്നു. മുറ്റത്തെ തൈ തെങ്ങില്‍ നിന്ന് തോട്ടികൊണ്ട് ഒരുനാളികേരം കുത്തി വീഴ്ത്തി. അത് പൊതിച്ചെടുത്ത് പൊട്ടിച്ചു. തേങ്ങ മൂത്തിട്ടില്ല. എങ്കിലും അതില്‍ നിന്ന് ഒരു കഷ്ണം എടുത്ത് ചമ്മന്തി അരച്ചു. വെപ്പ് പണി കഴിഞ്ഞിട്ടും അച്ഛനെ കാണാതായപ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് സരോജിനി ആലോചിച്ചു. മുറ്റം നിറയെ പുല്ലാണ്. കാട് പൊത്തി ചേട്ട പിടിച്ച മാതിരി കിടക്കുന്നു. അച്ഛന്‍ എത്തുന്നത് വരെ പുല്ല് വലിക്കാം. കുറച്ചെങ്കില്‍ കുറച്ച് തീരട്ടെ. പടിക്കല്‍ നിന്നാണ് തുടങ്ങിയത്. അവിടെ പുളിയുടെ നിഴലുണ്ട്. വെയില് കൊള്ളേണ്ട. തട്ടിന്‍ പുറത്ത് പണ്ടെങ്ങോ ഒരു കൈക്കോട്ട് വെച്ചിട്ടുണ്ട്. വെയില് പടിഞ്ഞാട്ട് നീങ്ങിയിട്ട് അതുകൊണ്ട് ചെത്തിക്കോരണം എന്ന് സരോജിനി നിശ്ചയിച്ചു. അകലെ കമ്പനിയിലെ മണി അടിച്ചു. സമയം പത്ത് ആയി. ഇന്നെന്താ അച്ഛന്‍ എത്താത്തത് എന്ന് ചിന്തിച്ച് വഴിയിലേക്ക് നോക്കുമ്പോള്‍ കൂനന്‍ പാറയുടെ ചുവട്ടില്‍ അച്ഛന്‍ എത്തിയിരിക്കുന്നു. കൂടെ കൂട്ടുകാരന്‍ കുപ്പന്‍ കുട്ടി എഴുത്തശ്ശനുമുണ്ട്. ************************************************************************************* കുളിക്കാന്‍ പോകുമ്പോള്‍, കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ കുളിയും തൊഴുകലുമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോയി കാണുമെന്ന് നാണു നായര്‍ വിചാരിച്ചു. എല്ലാ ദിവസവും തന്‍റെ കുളിയും തിരുമ്പലും ഒക്കെ കഴിയാറാവുമ്പോഴാണ് എഴുത്തശ്ശന്‍ പാടം നോക്കി കഴിഞ്ഞ് കുളിക്കാന്‍ കുളത്തിലെത്തുക. ഇന്ന് സരോജിനി നേരത്തെ കുളിക്കാന്‍ പോയത് വൈകാന്‍ ഇടയാക്കി. ഏതായാലും കുളിയും തൊഴുകലും നടക്കട്ടെ. നേരത്തെ എത്തിയിട്ട് എന്താ കാര്യം . മകള്‍ വല്ലതും വെച്ച് ഒരുക്കണ്ടേ. പുഴയിറങ്ങി കയറുമ്പോഴേക്കും എഴുത്തശ്ശനുണ്ട് എതിരെ വരുന്നു. കണ്ടിട്ട് കുളിച്ച മാതിരി തോന്നുന്നില്ല. ' എന്താ പറ്റീത്, കുളിച്ചില്ലേ ' എന്ന് ചോദിക്കാനൊരുങ്ങുമ്പോഴേക്കും' ഞാന്‍ നിങ്ങളെ അന്വേഷിച്ച് വീട്ടിലേക്ക് വരാന്‍ നില്‍ക്ക്വായിരുന്നു ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു. നാണു നായര്‍ക്ക് പരിഭ്രമമായി. ഇന്ന് വരെ എഴുത്തശ്ശന്‍റെ കയ്യില്‍ നിന്ന് ഒരു പൈസ കടം വാങ്ങിയിട്ടില്ല. പണത്തിന്‍റെ കാര്യത്തില്‍ മൂപ്പര് ബഹു കണിശക്കാരനാണ്. വല്ലതും വാങ്ങി സമയത്തിന് തിരിച്ച് കൊടുക്കാന്‍ പറ്റാതെ വന്നാല്‍ ഉള്ള ലോഹ്യം അലോഹ്യമാവും. അത് വേണ്ടാ. ' എന്താ വിശേഷിച്ച് ' എന്ന് ചോദിച്ചു. എഴുത്തശ്ശന്‍ ഒന്നും മിണ്ടിയില്ല. നായരുടെ കയ്യും പിടിച്ച് പുഴക്കരയിലെ കൂറ്റന്‍ കരിവാകയുടെ തണലിലേക്ക് നടന്നു. എന്തോ ഒരു വല്ലാത്ത ഭാവം ആ മുഖത്ത് ഉള്ളതായി നാണുനായര്‍ക്ക് തോന്നി. എഴുത്തശ്ശന്‍ നാണുനായരുടെ കയ്യ് തന്‍റെ കണ്ണിനോട് ചേര്‍ത്ത് പിടിച്ചു. ആ മിഴികളില്‍ ഈര്‍പ്പം ഉള്ളതായി നായര്‍ക്ക് തോന്നി. ' എന്താ കുപ്പന്‍ കുട്ട്യേ ഇത് ' നാണു നായരുടെ ശബ്ദം വിറച്ചു. തന്‍റെ കൂട്ടുകാരന്ന് എന്തോ പറ്റിയിട്ടുണ്ട്. ഇന്ന് വരെ മൂപ്പരെ സങ്കടപ്പെട്ട് കണ്ടിട്ടില്ല. എഴുത്തശ്ശന്ന് വല്ല അത്യാപത്തും പറ്റിയിട്ടുണ്ടാവുമോ ' ദുഃഖം ഉള്ളതൊന്നും കേള്‍പ്പിക്കല്ലേ അയ്യപ്പാ ' എന്ന് അയാള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. വാകത്തണലില്‍ വെറും നിലത്ത് എഴുത്തശ്ശന്‍ പടിഞ്ഞിരുന്നു. അയാള്‍ ആകെ തളര്‍ന്നത് പോലെ തോന്നി. 'നിങ്ങളും ഇരിക്കിന്‍' എന്ന് അയാള്‍ നാണു നായരോട് പറഞ്ഞു. നായര്‍ നിലത്ത് തോര്‍ത്ത് വിരിച്ച്അതിലിരുന്നു. കുറച്ച് നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. എങ്ങിനെ തുടങ്ങണമെന്ന് എഴുത്തശ്ശന്‍ ആലോചിക്കുകയായിരുന്നു. നാണു നായരാകട്ടെ ആകാംക്ഷയുടെ മുള്‍മുനയിലും. നിശ്ശബ്ദത ഭഞ്ജിച്ചത് എഴുത്തശ്ശനായിരുന്നു. തലേന്ന് നടന്ന സംഭവങ്ങള്‍ മാത്രമല്ല, വളരെ കാലമായിതാന്‍ അനുഭവിച്ചു വരുന്ന അവഗണനയുടെ കഥകള്‍ മുഴുവന്‍ ചുരുളഴിഞ്ഞു. നായര്‍ അത്ഭുതതോടെ എല്ലാം കേട്ടിരുന്നു. ഭാഗ്യവാനാണ് എന്ന് ഇന്ന് വരെ താന്‍ വിശ്വസിച്ചിരുന്ന സുഹൃത്ത് സഹിച്ചിരുന്ന വിഷമതകള്‍ സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. ഒന്നും ആരേയും ഇന്നുവരെ അറിയിച്ചില്ലല്ലൊ. 'ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഒരു നിവര്‍ത്തി മാര്‍ഗ്ഗം പറയിന്‍' എന്ന് എഴുത്തശ്ശന്‍ നാണുനായരോട് ആവശ്യപ്പെട്ടു. എന്ത്പറയണമെന്ന്തനിക്ക് അറിയില്ല. എന്നാലോ മൂപ്പരുടെ കാര്യത്തില്‍ ഒഴിഞ്ഞ് മാറാനും വയ്യ. വല്ലാത്തൊരു അവസ്ഥയിലായി. കുറച്ച് നേരം കഴിഞ്ഞു. 'നമുക്ക് ഒരു കാര്യം ചെയ്യാം. കുളി കഴിഞ്ഞ് അയ്യപ്പനെ തൊഴുതിട്ട് വീട്ടിലേക്ക് പോകാം. വല്ലതും കഴിച്ച് അവിടെ ഇരുന്ന് ആലോചിച്ച് എന്തെങ്കിലും പോംവഴി കാണാം' എന്ന് നായര്‍ നിര്‍ദ്ദേശിച്ചു. ************************************************************************************* കൂട്ടുകാര്‍ക്ക് സരോജിനി കഞ്ഞി വിളമ്പി. ഉപ്പേരിയും ചമ്മന്തിയും ഉണ്ടാക്കിയത് നന്നായി. ഇല്ലെങ്കില്‍ മാനക്കേട് ആയേനെ. എഴുത്തശ്ശന്‍ വയറ് നിറയെ കഴിച്ചു. സരോജിനി വീണ്ടും വിളമ്പാന്‍ ചെന്നപ്പോഴും തടഞ്ഞില്ല. ഇന്നലെ ഉച്ചക്ക് രണ്ട് വറ്റ് തിന്നതാണ്. തിണ്ടില്‍ പായ വിരിച്ചിട്ട് ' നിങ്ങള് ഇത്തിരി കാറ്റുകൊണ്ട് കിടക്കിന്‍. എന്താ വേണ്ടത് എന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ ' എന്നും പറഞ്ഞ് നായര്‍ സുഹൃത്തിനെ വിശ്രമിക്കാന്‍ ക്ഷണിച്ചു. നിമിഷങ്ങള്‍ക്കകം ഒരു കൊച്ചു കുഞ്ഞിനെ പോലെ എഴുത്തശ്ശന്‍ ഉറങ്ങി കിടന്നു. Posted by keraladasanunni at 4:42 AM 1 comment: അദ്ധ്യായം - 22 രാധാകൃഷ്ണന്‍ തിരിച്ച് ജോലി സ്ഥലത്ത് ചെന്നില്ല. മുറിവേറ്റ മനസ്സ് നീറിക്കൊണ്ടിരുന്നു. ലാളിച്ച് വളര്‍ത്തിയ പിഞ്ചു കുട്ടികള്‍ മരിച്ചാല്‍ തോന്നുന്നത് പോലുള്ള സങ്കടം. എത്ര കഷ്ടപ്പെട്ട് ഓരോ ഇടത്തു നിന്നും കോണ്ടു വന്ന് പിടിപ്പിച്ചതാണ് അതൊക്കെ. ഒക്കെ നശിക്കാന്‍ കാരണം അയാള്‍ ഒറ്റ മനുഷ്യനാണ്. എല്ലാം കഴിഞ്ഞിട്ട് അമ്മയെ വീട്ടില്‍ നിന്ന് അടിച്ചിറക്കും എന്നൊരു താക്കീതും. അച്ഛനെ മാത്രം ആലോചിച്ചിട്ടാണ്. നാട്ടുകാരെ കൊണ്ട്അച്ഛനെ കുറ്റം പറയിക്കാന്‍ പാടില്ലല്ലോ. അല്ലെങ്കില്‍ ആ കിഴട്ടു ശവത്തിനെ മര്യാദ പടിപ്പിച്ചേനെ. പാതയോരത്തെ തണലില്‍ ബുള്ളറ്റ് നിന്നു. അച്ഛന്‍ എത്തിയാല്‍ അമ്മ വീട്ടിലേക്ക് പോവും. അവര്‍ക്ക് അത്രയേറെ വിഷമം തോന്നിയിട്ടുണ്ട്. കെട്ടിക്കൊണ്ട് വന്ന ശേഷം ഒരിക്കല്‍ പോലും സ്നേഹത്തോടെ അയാള്‍ അമ്മയെ ഒന്ന് വിളിച്ചിട്ടില്ല എന്നാണ് അമ്മ പറയാറുള്ളത്. എപ്പോള്‍ നോക്കിയാലും കൃഷി, കന്ന്എന്ന വിചാരമേ ഉള്ളു. പെങ്ങളുടെ കല്യാണം കഴിഞ്ഞ് കൊല്ലം ആറായി. ഇന്നേവരെ അയാള്‍ അവരുടെ വീട്ടില്‍ കാലെടുത്ത് കുത്തിയിട്ടില്ല. അവള്‍ക്ക് ഒരു മകന്‍ ജനിച്ചിട്ടും കാണാന്‍ ചെന്നില്ല. ഇവിടെ വരുമ്പോള്‍ കാണാലോ എന്നും പറഞ്ഞ് അതും ഒഴിവാക്കി. രാധകൃഷ്ണന് നല്ല വിശപ്പ് തോന്നി. ഉച്ച ഭക്ഷണം കഴിക്കാന്‍ ചെന്നതായിരുന്നു. അത് ഈ രീതിയിലായി. വല്ല ഹോട്ടലിലും കയറി എന്തെങ്കിലും കഴിക്കണം. എന്നിട്ട് സുകുമാരനെ ചെന്ന് കാണണം. ഏത് വിഷമവും അവനെ കണ്ടാല്‍ മാറും, എല്ലാ പ്രശ്നത്തിന്നും അവന്‍റെ കയ്യില്‍ പരിഹാരം കാണും. ആദ്യം സുകുമാരനെ പോയി കാണാം എന്ന് വണ്ടിയില്‍ കയറിയപ്പോഴാണ് തോന്നിയത്. ഇപ്പോഴാണെങ്കില്‍ വീട്ടില്‍ ഉണ്ടാവുകയും ചെയ്യും. വീട്ടിലെത്തിയപ്പോള്‍ സുകുമാരന്‍ എത്തിയിട്ടില്ല. ഇന്ന് അവന്‍റെ പിറന്നാളാണത്രേ. എല്ലാവരും അവനെ കാത്തിരിക്കുകയാണ്. ഈ സമയത്ത് വന്നത് അബദ്ധമായോ എന്ന് തോന്നി. പിന്നീട് വരാമെന്ന്പറഞ്ഞ്തിരിച്ച്പോവാന്‍ ഒരുങ്ങി. ' ഇത്രടം വരെ വന്നിട്ട് ഉണ്ണാതെ പോവാന്‍ പറ്റില്ല ' എന്ന് സുകുമാരന്‍റെ അമ്മ നിര്‍ബന്ധിച്ചപ്പോള്‍ അവിടെ തന്നെ കൂടി. ഏറെ നേരം കഴിഞ്ഞില്ല , കറുത്ത ഫിയറ്റ് മുറ്റത്ത് വന്ന് നിന്നു. സുകുമാരന്‍ ചിരിച്ചുകൊണ്ട് ഇറങ്ങി. ഊണ് കഴിഞ്ഞ് കൈ കഴുകി വരുമ്പോള്‍ തനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് രാധാകൃഷ്ണന്‍ സുഹൃത്തിനോട് പറഞ്ഞു. ശരി എന്നും പറഞ്ഞ് രാധാകൃഷ്ണനേയും കൂട്ടി സുകുമാരന്‍ മുകളിലെ സ്വന്തം മുറിയിലേക്ക് ചെന്നു. വിരിച്ചിട്ട കട്ടിലില്‍ സുകുമാരന്‍ ഇരുന്നു. ഡ്രസ്സിങ് ടേബിളിന്ന് മുന്നിലെ കസേല തൊട്ടടുത്തേക്ക് വലിച്ചിട്ട് രാധാകൃഷ്ണനും ഇരുന്നു. 'എനിക്ക് ഈ പിറന്നാളിലൊന്നും വലിയ താല്‍പ്പര്യമില്ല . പിന്നെ വീട്ടുകാര്‍ക്ക് വേണമെങ്കില്‍ ആഘോഷിച്ചോട്ടെ ' സുകുമാരന്‍ പറഞ്ഞു' നമുക്കെന്ത് വേണം . ' രാധാകൃഷ്ണന്‍ ഒന്നും മിണ്ടിയില്ല. എങ്ങിനെ തുടങ്ങണമെന്ന ആലോചനയിലായിരുന്നു അയാള്‍. 'നിനക്കെന്തോ പറയാനുണ്ടെന്ന്പറഞ്ഞല്ലോ' എന്ന് സുകുമാരന്‍ ചോദിച്ചതോടെ നേരെ വിഷയത്തിലേക്ക് കടന്നു. പൊന്ന് പോലെ വളര്‍ത്തിയ ചെടികള്‍ നശിച്ച് പോയതും, അത് നിസ്സാരമായി മുത്തച്ഛന്‍ കണക്കിലെടുത്തതും, അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കും എന്ന് പറഞ്ഞതും എല്ലാം വിശദമായി വര്‍ണ്ണിച്ചു. 'ഇതാപ്പൊ ഇത്ര വലിയ കാര്യം 'സുകുമാരന്‍ പറഞ്ഞു' പോവാന്‍ പറ. ഞാന്‍ എന്തോ വലിയ ആന കാര്യമാണെന്ന് വിചാരിച്ചു '. രാധാകൃഷ്ണന്ന് അതോടെ മതിയായി. കൂട്ടുകാരനില്‍ നിന്ന് അല്‍പ്പം ആശ്വാസം തേടി വന്നതാണ്. ഇമ്മാതിരി തണുത്ത പ്രതികരണമാണ് ഉണ്ടാവുക എന്ന് അറിഞ്ഞാല്‍ വരില്ലായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റു. 'പിന്നെ കാണാം' എന്നും പറഞ്ഞ് അയാള്‍ പോവാനൊരുങ്ങി. 'പോകാന്‍ വരട്ടെ' സുകുമാരന്‍ പറഞ്ഞു 'എനിക്കെന്താ പറയാനുള്ളത് എന്ന് കേട്ടിട്ട്പോ'. രാധകൃഷ്ണന്‍ ഇരുന്നു. ' നോക്ക്. നിന്‍റെ മനസ്സിലുള്ള വിഷമം എനിക്കറിയാം . എന്തിനാണ് നീ വന്നത് എന്നും അറിയാം ' സുകുമാരന്‍ തുടര്‍ന്നു ' നിനക്കാവശ്യം ഇനി എന്ത് ചെയ്യണം എന്നതിനെ പറ്റി ഒരു അഭിപ്രായമാണ്. അത് അറിയാതെ നിനക്ക് മനസ്സമാധാനത്തോടെ പോവാന്‍ കഴിയ്വൊ ? ' രാധാകൃഷ്ണന്‍ വീണ്ടും ഇരുന്നു. ' ഇനി കാര്യങ്ങള്‍ ഒന്ന് കൂടി പരിശോധിച്ച് നോക്ക്. ആര് കേട്ടാലും നിന്‍റെ കിഴവന്‍ പറഞ്ഞതാണ്ന്യായം എന്നേ പറയു. നീ വെച്ച പൂച്ചെടികള്‍ അയാളുടെ കന്ന് കടിച്ച് നശിപ്പിച്ചു. സമ്മതിച്ചു. അതിന്ന് ഇത്രയേറെ കൂട്ടൂം കുറീം ഉണ്ടാക്കണൊ. വേറെ ചെടികള്‍ വെച്ചാല്‍ പോരെ എന്നല്ലേ പുറമെയുള്ളവര്‍ പറയുക ' സുകുമാരന്‍ പറഞ്ഞ് നിര്‍ത്തി. ' അടുത്തത് അച്ഛനും അമ്മയും വീട് വിട്ട് പോവുന്ന കാര്യം ' സുകുമാരന്‍ വിഷയത്തിലേക്ക് കടന്നു ' എന്താ അതിന്‍റെ ആവശ്യം. അവര്‍ക്കും കൂടി അവകാശപ്പെട്ട സ്വത്തല്ലേ. ആ കിഴവനോട് പോയി പണി നോക്കാന്‍ പറയണം. അല്ലാതെന്താ ? എന്‍റെ നോട്ടത്തില്‍ നിന്‍റെ കാഴ്ചപ്പാടാണ് മാറേണ്ടത് '. രാധാകൃഷ്ണന്ന് ഒന്നും മനസ്സിലായില്ല. അയാള്‍ സുഹൃത്തിനെ തന്നെ നോക്കി ഇരുന്നു. ' പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക് ' എന്ന മുഖവുരയോടെ സുകുമാരന്‍ ആരംഭിച്ചു. ലോകത്ത് സര്‍വ്വ കാര്യവും അതാതിന്‍റെ രീതിയിലങ്ങിനെ സംഭവിക്കുകയാണ്. എല്ലാറ്റിനേയും നമ്മള്‍ ആഗ്രഹിക്കുന്ന മട്ടില്‍ അനുകൂലമായി കൊണ്ടുവരുന്നതിലാണ് നമ്മുടെ മിടുക്ക്. നീയൊന്ന് ആലോചിച്ച് നോക്ക്. സുവോളജി എടുത്ത് പഠിച്ച നീ എന്തായി. കൂറയും തവളയും കീറീ പഠിച്ച നിനക്ക് ഒരു കോഴിയെ കൊന്ന് വെടുപ്പാക്കാന്‍ അറിയ്വോ. ഇല്ല. മാര്‍ക്ക് ഇല്ലാഞ്ഞിട്ട് ബി.എ.ഫിലോസഫിക്ക് ചേര്‍ന്ന ഞാന്‍ താടിയും മുടിയും നീട്ടി കാവി ഉടുത്ത് സന്യസിക്കാന്‍ പോയോ. അതുമില്ല. കല്ലും മണലും സിമന്‍റും കമ്പിയും കൊണ്ട് നീ ജീവിതം കെട്ടിപ്പൊക്കുന്നു. കള്ള് ഷാപ്പും , ചാരായക്കടയും , ബ്രാണ്ടി ഷോപ്പും , സിനിമ തിയ്യേറ്ററും , ബസ്സ് സര്‍വീസും ഒക്കെയായി ഞാനും പ്രമാണിയായി കഴിയുന്നു. എന്താ അങ്ങിനെ. നമുക്ക് കിട്ടിയ അവസരം നമ്മള്‍ ഉപയോഗിക്കുന്നു. അത്ര തന്നെ. നീ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സുകുമാരന്‍ ചോദിച്ചു. രാധകൃഷ്ണന്‍ തലയാട്ടി. മനുഷ്യര് മൂന്ന് തരക്കാരാണ്. ദയ, സ്നേഹം, സത്യസന്ധത എന്നൊക്കെ പറയുന്ന ഗുണങ്ങള്‍ ഉള്ള ഒരു കൂട്ടരുണ്ട്. അവര്ഒരുതെറ്റും ചെയ്യില്ല. പക്ഷെ നൂറാളെ നോക്ക്യാല്‍ ഇങ്ങനത്തെ ആറോ ഏഴോ എണ്ണത്തിനെ മാത്രമേ കാണാന്‍ പറ്റു. ഇനി ഒരു കൂട്ടര്‍ സ്വന്തം കാര്യ സാധ്യത്തിന്ന് വഞ്ചനയോ, കളവോ, കൊലപാതകമോ എന്ത് വേണമെങ്കിലും ചെയ്യും. ഭാഗ്യത്തിന് ഇവരും എണ്ണത്തില്‍ തീരെ കുറവാണ്. കഴിച്ച്നൂറില്‍ തൊണ്ണൂറ്എണ്ണത്തിനേയും വിശ്വസിക്കാന്‍ കൊള്ളില്ല. അവറ്റ അവസരത്തിനൊത്ത് പെരുമാറും. നീ നിന്‍റെ വീട്ടിലെ കാര്യം തന്നെ നോക്ക്. നിന്‍റെ അച്ഛനെ ആലോചിച്ചിട്ടാണ്കാരണവര്‍ കാണിക്കുന്നതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്എന്ന് നീ പറഞ്ഞു. നിന്‍റെ അച്ഛനും അമ്മാതിരി ചിന്തിച്ചാല്‍ പിന്നെ പ്രശ്നം വല്ലതുമുണ്ടോ. ഇല്ല. പക്ഷെ നിനക്ക്നിന്‍റെ അച്ഛനോട് തോന്നുന്ന കടപ്പാട്നിന്‍റെ അച്ഛന്അയാളുടെ അച്ഛനോട് ഇല്ല. അതല്ലേ അതിന്‍റെ ശരി. ഇനി നിന്‍റെ അച്ഛന്‍റെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ വിലയിരുത്തി നോക്ക്. ഒരു ഭാഗത്ത്എണ്‍പത്താറ്വയസ്സ് കഴിഞ്ഞ അച്ഛന്‍. മറുഭാഗത്ത് ഭാര്യയും മകനും. അച്ഛന്‍ എന്ന വ്യക്തിഎന്ന് വേണമെങ്കിലും ഇല്ലാതാവാം. ഇനി അയാള്‍ കുറെ കാലം കൂടി ജീവിച്ചിരുന്നു എന്ന് വെച്ചാലും നിന്‍റെ അച്ഛന്ന് വേണ്ട സുഖ സൌകര്യങ്ങള്‍ നല്‍കാന്‍ ആ വയസ്സനെക്കൊണ്ട്ആവുമോ ? ഇല്ല. മറിച്ച്എല്ലാ സുഖങ്ങള്‍ക്കും ഭാര്യ വേണം. വയസ്സായാല്‍ പരിചരിക്കാന്‍ മകന്‍ വേണം. അച്ഛന്‍ വേണോ മറ്റുള്ളവര്‍ വേണോ എന്ന് തിരഞ്ഞെടുക്കേണ്ട ഘട്ടം വന്നപ്പോള്‍ തനിക്ക് ഗുണകരമായത് അയാള്‍ തിരഞ്ഞെടുത്തു. വളര്‍ത്തി വലുതാക്കിയ അച്ഛനെ അയാള്‍ തഴഞ്ഞില്ലേ ? നിന്‍റെ അച്ഛന്‍ അവസരവാദിയാണെന്ന് പറഞ്ഞാല്‍ നീ സമ്മതിക്ക്വോ ? നീ ആ വട്ടന്‍ മായന്‍ കുട്ടിയെ കണ്ടിട്ടില്ലേ? അവന്‍റെ അമ്മ മീനാക്ഷി ചെറുപ്പത്തില്‍ ഈ വീട്ടില്‍ പണിക്ക് നിന്നിരുന്നു. എന്‍റെ കാരണോര് അയമ്മക്ക് കൊടുത്ത സമ്മാനമാണ് അവന്‍ എന്നൊരു ശ്രുതി കേട്ടിട്ടുണ്ട്. എന്ന് വെച്ച് ഞാന്‍ മായന്‍കുട്ടിയെ ' ഏട്ടാ ' എന്നും വിളിച്ച് കൂടെ കൊണ്ടു നടക്കുന്നുണ്ടോ. എന്‍റെ അച്ഛന്‍ കാര്യം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയെ തഴഞ്ഞു. അത് അയാളുടെ സാമര്‍ത്ഥ്യം. അവനെക്കൊണ്ട് ബുദ്ധിമുട്ട് ഇല്ലാത്തതുകൊണ്ട് ഞാനും മിണ്ടാതെ ഇരിക്കുന്നു. ഈ സ്വത്തില്‍ അവകാശവും പറഞ്ഞ് അവന്‍ വന്നാല്‍ ഞാന്‍ വെറുതെ ഇരിക്ക്വോ. ഇതൊക്കെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സ്വന്തം കാര്യം മാത്രം നോക്കിയിട്ട് സമയത്തിന്ന് യോജിച്ചത് പോലെ പെരുമാറുന്ന വിധം. രാധാകൃഷ്ണന്‍ ഒരക്ഷരം മിണ്ടാതെ കേട്ടിരിക്കുകയാണ്. സുകുമാരന്‍റെ ചിന്താഗതികളാണ് ശരി എന്ന് അയാള്‍ക്ക് തോന്നി. ഈ ലോകത്ത് സര്‍വ്വ ജീവജാലങ്ങള്‍ക്കും സ്വന്തം നിലനില്‍പ്പ്തന്നെയാണ് ഏറ്റവും പ്രധാനം. അതിന്ന്മുമ്പില്‍ മറ്റ് യാതൊന്നിനും പരിഗണന നല്‍കാനാവില്ല. ഒരു മാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ സിംഹം അതിനെ കൊന്ന് തിന്നുന്നത്. സിംഹത്തിന്ന് സ്വന്തം ജീവന്‍ നില നിര്‍ത്താന്‍ മാനിനെ കൊന്നേ പറ്റു. മനസ്സില്‍ ദയയും വെച്ച് ഇരുന്നാല്‍ സിംഹത്തിന് മാനിനെ കൊല്ലാന്‍ പറ്റുമോ. മനുഷ്യരുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ്ഉള്ളത്. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന ചിലതൊക്കെ നിനക്ക് വലിയ കാര്യങ്ങളാണ്. അത് കാരണം നീ ആ കാരണവരെ വെറുക്കുന്നു. അയാളെ ശല്യമായി കാണുന്നു. ഞാന്‍ അതിന്‍റെ തെറ്റും ശരിയും നോക്കുന്നില്ല. കാരണം തെറ്റും ശരിയും ഒക്കെ ആപേക്ഷികമാണ്. നിന്‍റെ ശരി മറ്റൊരാള്‍ക്ക് തെറ്റാവാം . ' എടാ , ഈ ജീവിതം എന്ന് പറഞ്ഞാല്‍ ചെങ്കുത്തായ ഒരു മലയില്‍ തിക്കി തിരക്കി ആളുകള്‍ കേറുന്നത് മാതിരിയാ. ആരെങ്കിലും വീണാല്‍ പെട്ടു. മറ്റുള്ളവര്‍ ആ ശരീരം ചവിട്ട് പടിയാക്കി കയറി പോവും. അതുകൊണ്ട് ഒരിക്കലും വീഴാതെ നോക്കി നടക്കണം. അതെ ചെയ്യാനുള്ളു'. സുകുമാരന്‍ പറഞ്ഞ് നിര്‍ത്തി. രാധകൃഷ്ണന്ന് ഒന്നും മനസ്സിലായില്ല. ഇനി എന്ത് ചെയ്യണം എന്നത് ഇപ്പോഴും അവ്യക്തം. ' കിഴവനെ ഒഴിവാക്കി നിങ്ങള്‍ക്ക് മാത്രം ആ വീട്ടില്‍ കൂടണം. അതല്ലേ വേണ്ടു. അതിനൊക്കെ വഴിയുണ്ട്' സുകുമാരന്‍ പറഞ്ഞു ' പക്ഷെ എല്ലാറ്റിന്നും മുമ്പ്നിന്‍റെ വിഷമം മാറ്റണം. നമുക്ക് ടൌണില്‍ ചെന്ന് ബാറിലൊന്ന് കയറാം. പിന്നെ സിനിമക്കും '. കറുത്ത ഫിയറ്റ് ' അപ്സര ബാര്‍ അറ്റാച്ച്ഡ് ഹോട്ടല്‍ ' ലക്ഷ്യമാക്കി ഓടി. Posted by keraladasanunni at 4:37 AM 3 comments: Friday, October 2, 2009 അദ്ധ്യായം - 21. കണ്ണില്‍ നിന്നും കാര്‍ മറയുന്നത് വരെ കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍ ഉമ്മറത്ത് അതിനെ തന്നെ നോക്കി നിന്നു. പൊടുന്നനെ ഈ ലോകത്ത് താന്‍ ഒറ്റപ്പെട്ടത് പോലെ അയാള്‍ക്ക് തോന്നി. നല്ല ഒരു വാക്ക് വീട്ടിലുള്ളവരൊന്നും പറയാറില്ലെങ്കിലും, മകനും കുടുംബവും ഒക്കെയായിവളരെ സുഖമായിട്ടാണ്എഴുത്തശ്ശന്‍ കഴിയുയുന്നതെന്നേ നാട്ടുകാര്‍ കരുതിയിട്ടുള്ളു. ആ നല്ല പേര് ഇന്നത്തോടെ ഇല്ലാതാവുന്നു. മകനെ വളര്‍ത്തിയതിന്‍റെ പ്രയാസങ്ങളൊന്നും അവന്‍ അറിയുന്നില്ല. കുട്ടിയായിരിക്കുമ്പോള്‍ അവനെ നോക്കാന്‍ തുടങ്ങിയതാണ്. പത്മാവതിക്ക് എന്നും അസുഖമായിരുന്നു. അവളുടെ ശരീരം മെലിയാന്‍ തുടങ്ങി. എപ്പോഴും ചുമ തന്നെ. ഒടുവിലാണ് അവള്‍ക്ക് ക്ഷയമായിരുന്നു എന്ന് അറിയുന്നത്. പകരുന്ന സുഖക്കേടാണ്, കുട്ടിയെ അടുത്ത് വിടരുത് എന്ന് എല്ലാവരും പറയും. പാടത്ത് പണിക്ക് ചെല്ലുമ്പോള്‍ അവനെ ഒക്കത്ത് എടുക്കും. തണലത്ത് എന്തെങ്കിലും വിരിച്ച് അതിലിരുത്തിയാണ് പാടത്ത് ഇറങ്ങുക. മകന്‍ സ്കൂളില്‍ പോയി തുടങ്ങിയ ശേഷമാണ് അവന്‍റെ അമ്മ മരിച്ചത്. അച്ഛനും അമ്മയും അന്ന് പറഞ്ഞു തന്നത് ഈയിടെയായി ഇടക്കൊക്കെ ഓര്‍ക്കാറുണ്ട്. 'നിനക്ക് ചെറുപ്പമാണ്. എത്രയോ കാലം ഇനിയും കഴിയണം. വേറൊന്ന് കെട്ടിക്കോ. വയസ്സാവുമ്പോള്‍ മകന്‍ നോക്കി എന്ന് വരില്ല '. ആ വാക്കുകള്‍ ഇപ്പോള്‍ ശരിയായി. ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നാല്‍ ഓമനക്കുട്ടനെ അവള്‍ ഉപദ്രവിച്ചാലോ എന്നൊരു തോന്നല്‍ അന്ന് ഉണ്ടായിരുന്നു. കൂടാതെ മണ്മറഞ്ഞു പോയ പത്മാവതിയോടുള്ള സ്നേഹവും വേറൊരു കല്യാണത്തില്‍ നിന്ന് വിലക്കി. എഴുത്തശ്ശന്‍ ഓര്‍മ്മകളില്‍ മുഴുകി ഒരേ നില്‍പ്പാണ്. ' ഞാന്‍ പോവൂന്നു 'എന്നും പറഞ്ഞ്പണിക്കാരി ഉമ്മറപ്പടി ഇറങ്ങി.' നിന്നോട് ഞാന്‍ പോവാന്‍ പറഞ്ഞിട്ടുണ്ടോ ' എന്ന് ചോദിച്ചു. ' നിങ്ങള് പറഞ്ഞില്ലെങ്കിലും ഉടമസ്ഥന്‍ പറഞ്ഞു, അവരല്ലേ എന്നെ പണിക്ക് നിര്‍ത്തിയിരിക്കുന്നത് ' എന്നും പറഞ്ഞ് ഗേറ്റ് തുറന്ന് അവള്‍ പോയി. ഇരുട്ട് പരന്നതൊന്നും എഴുത്തശ്ശന്‍ അറിഞ്ഞില്ല. മനസ്സിലെ ഇരുട്ട് പുറമെയുള്ള ഇരുട്ടിനെ മറച്ചതാവണം. തെങ്ങിന്‍ തോപ്പില്‍ കൂടണയാന്‍ കലപില കൂട്ടി വന്ന കാക്കകളുടെ ഒച്ച നിലച്ചു. ഒറ്റ മനുഷ്യ ജീവി അടുത്തൊന്നുമില്ല. എഴുത്തശ്ശന്ന് ആരോടെങ്കിലും കുറെ നേരം സംസാരിച്ച് ഇരിക്കണമെന്ന് കലശലായ മോഹം തോന്നി. ജീവനുള്ളവയായി രണ്ട് വണ്ടിക്കാളകള്‍ മാത്രമേ വീട്ട് വളപ്പില്‍ ഉള്ളു എന്ന സത്യം ഓര്‍മ്മ വന്നു. പണിക്കാരിപ്പെണ്ണ് വാതില്‍ പൂട്ടി താക്കോല്‍ പൂട്ടില്‍ തന്നെ വെച്ചിട്ടുണ്ട്. അതെടുത്ത് പുറകിലെ വണ്ടിപ്പുരയിലേക്ക് നടന്നു. വണ്ടിപ്പുരയോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കയറി. കാളകള്‍ രണ്ടും അയവിറക്കിക്കൊണ്ട് നില്‍പ്പാണ്. പുല്ലുവട്ടിയില്‍ ഒരു ഇഴ വൈക്കോല്‍ ഇല്ല. തൊഴുത്തിന്ന് പിന്നിലെ വൈക്കോല്‍ കുണ്ടയില്‍ നിന്ന് വൈക്കോല്‍ എടുത്തുവന്നു. നാല് കന്ന് വീതമെങ്കിലും കൊടുത്തില്ലെങ്കില്‍ അവറ്റക്ക് വയറിന്‍റെ ഓരം നിറയാന്‍ കൂടി തികയില്ല. കൂടുതല്‍ ഇടുന്നതും ശരിയല്ല. അതൊക്കെ വലിച്ച് തൊഴുത്തിലിട്ട് ചാണകവുമായി കലര്‍ത്തി കേട് വരുത്തി കളയും. കന്നിക്കൊയ്ത്ത് കഴിയുന്നത് വരെ എത്തിക്കേണ്ടതാണ്. പുല്ലുവട്ടിയുടെ തിണ്ടില്‍ എഴുത്തശ്ശന്‍ മൂരികളേയും നോക്കി ഇരുന്നു. ക്രമേണ ഒരാശ്വാസം മനസ്സിലെത്തി. ഭക്ഷണം കഴിക്കാറുള്ള സമയം ആയി. വിശന്നിട്ട് വലയുന്നു. പണ്ടാണെങ്കില്‍ നേരത്തോട് നേരം ഒന്നും കഴിച്ചില്ലെങ്കിലും ഒരു പ്രയാസവും തോന്നില്ല. ഇനി അതും പറഞ്ഞ് ഇരിക്കാനെ പറ്റു. വണ്ടിപ്പുരയിലെ ചോറ്റ് പാത്രത്തില്‍ പണിക്കാരി പെണ്ണ് പോകുമ്പോള്‍ കഞ്ഞി ഒഴിച്ച് വെച്ചിട്ടുണ്ടാവും. അതെടുത്ത് കഴിക്കാം. ചോറ്റ് പാത്രം എടുത്തപ്പോള്‍ കനം തോന്നിയില്ല. തുറന്ന് നോക്കിയപ്പോള്‍ കാലി. അപ്പോള്‍ പെണ്ണ് കഞ്ഞി ഒഴിച്ച് വെക്കാതെയാണ് പോയത്. എന്താ വേണ്ടത് എന്ന് അറിയുന്നില്ല. ഈ രാത്രി എങ്ങിനെ കഴിച്ച് കൂട്ടും. ഇന്ന് വരെ ആരുടെ അടുത്തും ഒരു വയറിന്ന് എന്തെങ്കിലും തരണമെന്ന്ചോദിച്ച് ചെല്ലേണ്ട ഗതികേട് വന്നിട്ടില്ല. അല്ലെങ്കിലും ഈ നേരത്തെവിടെ ചെന്ന് വല്ലതും വാങ്ങി കഴിക്കും. സമയം ചെല്ലുന്തോറും പരവേശം കൂടിക്കൂടി വന്നു. ഒന്നും കഴിക്കാതെ ഒരു നിമിഷം കഴിയാന്‍ പറ്റില്ല എന്ന അവസ്ഥ , കൈകാലുകള്‍ തളരുന്നുണ്ടോ ? താക്കോല്‍ കൂട്ടവുമെടുത്ത് ഇരുട്ടത്ത് വീടിന്‍റെ മുന്‍വശത്തേക്ക് ചെന്നു. കുറെ താക്കോല്‍ പൂട്ടിലിട്ട് തിരിച്ചെങ്കിലും തുറന്നില്ല. ഇനി ഒന്നും ചെയ്യാനില്ല. വണ്ടിപ്പുരയിലേക്ക് തിരിച്ച് നടന്നു. പായ നിവര്‍ത്തിയിട്ട്കിടന്നു. വിശപ്പും മനോവിഷമവും കൂടി ഉറക്കം അകറ്റി നിര്‍ത്തി. പുല്ലുവട്ടിയില്‍ നിന്ന് മൂരികള്‍ വൈക്കോല്‍ വലിച്ച്തിന്നുന്ന ഒച്ച കേള്‍ക്കാനുണ്ട്. കയത്തം കുണ്ടില്‍ വെള്ളം കുത്തിയൊഴുകി ചാടുന്ന ശബ്ദം അതിന്ന് ശ്രുതി മീട്ടി. വണ്ടിപ്പുരക്കുള്ളില്‍ അല്‍പ്പം വെളിച്ചം തൂകി ഒരു മിന്നാമിനുങ്ങ്പറന്ന്നടന്നു, എഴുത്തശ്ശന്‍ മുകളിലേക്കും നോക്കി മലര്‍ന്ന് കിടന്നു. *********************************************************************************************** വഴിനീളെ മാധവിയുടെ ആവലാതികള്‍ കേട്ട് വേലായുധന്‍ കുട്ടി മടുത്തു. മറുപടി ഒന്നും പറയാത്തതിന്ന് ദേഷ്യപ്പെട്ട് ഇരിക്കുകയാണ്. പറഞ്ഞതൊക്കെ അംഗീകരിക്കണം. എന്തെങ്കിലും അച്ഛന്‍ പറഞ്ഞൂന്ന് വെച്ച് അതിന് ഇത്രയേറെ ഒച്ചപ്പാട് ഉണ്ടാക്കേണ്ട കാര്യമില്ല. പറഞ്ഞിട്ടെന്താ കാര്യം. കുഴിയിലേക്ക് കെട്ടി എടുക്കാറായിട്ടും വേണ്ടാത്ത പണിയേ കാരണോപ്പാട്ചെയ്യുള്ളു. രാധകൃഷ്ണന്ന് അയാളെ കാണുന്നത് തന്നെ വെറുപ്പാണ്. ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴേ മാധവിയോട് അത്ര കാര്യമാക്കേണ്ടാ എന്ന് പറഞ്ഞ് നോക്കി. കേള്‍ക്കണ്ടേ. നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛന്‍ അത്രക്ക് വലുതാണെങ്കില്‍ അയാളീം കെട്ടി പിടിച്ച് ഇരുന്നോളിന്‍. ഞാന്‍ എന്‍റെ വഴിക്ക്പോകും എന്ന് അവള്‍ പറഞ്ഞു. ബഹുവാശിക്കാരിയാണ്. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും. അവളെ പിണക്കിയാല്‍ സംഗതികള്‍ കുഴയും. ഇപ്പോള്‍ പറഞ്ഞത് പോലെ കേട്ടാല്‍ രണ്ട് ദിവസം കഴിഞ്ഞ് ചൂട് ഒന്ന് ആറുമ്പോള്‍ നയത്തില്‍ പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാം. എന്തൊക്കെ ആയാലും നാട്ടുകാരുടെ മുമ്പില്‍ ക്ഷീണമായി. വയസ്സായ അച്ഛനെ ഒറ്റക്കാക്കി കെട്ട്യോളുടെ പിന്നാലെ ചെന്നു എന്ന് പറയും. വേറെ വഴിയില്ല. ചെണ്ടക്ക് ഒരു ഭാഗത്ത് തല്ല് കൊണ്ടാല്‍ മതി, മദ്ദളത്തിന്ന് രണ്ട്ഭാഗത്തും തല്ല് കൊള്ളണം. അതുപോലുള്ള അവസ്ഥയാണ് തന്‍റേത്. പോരാത്തതിന്ന് എന്ത് കാര്യത്തിന്നും മകന്‍ അമ്മയുടെ ഭാഗത്താണ്. അച്ഛനും കൂടി അതൊന്നും മനസ്സിലാക്കുന്നില്ല. മകന്‍റെ വിഷമങ്ങള്‍ അച്ഛന്‍ മനസ്സിലാക്കിയിരുന്നാല്‍ കുറച്ച് അടങ്ങി ഒതുങ്ങി കൂട്ടൂം കുറീം ഉണ്ടാക്കാതെ മര്യാദക്ക് ഇരിക്കും. ഇപ്പോഴും തനിക്ക്പതിനാറ് വയസ്സാണ്എന്നാ അച്ഛന്‍റെ ഭാവം. അഞ്ചാറ്മാസം മുമ്പ് വണ്ടിയും കാളയും വില്‍ക്കാനിരുന്നതാണ്. മകന്‍ രാധാകൃഷ്ണന്‍ കൂട്ടുകാരുമായി വീട്ടിലേക്ക് വരുമ്പോള്‍ ഗേറ്റില്‍ നിന്ന്മുറ്റത്തേക്കുള്ള കോണ്‍ക്രീറ്റ്വഴിയില്‍ ചാണകം കണ്ടു. അന്ന് അവന്‍ വില്‍ക്കാന്‍ ആളെ കൂട്ടിക്കൊണ്ട് വന്നു. പറഞ്ഞ് വില തരാനും വന്നവര്‍ ഒരുക്കമായി. അച്ഛന്‍ ഒരാള്‍ അന്ന് അതിനെ എതിര്‍ത്തു. ' നിങ്ങള് ചാവാന്‍ നേരത്ത് കാലന്‍റെ കോട്ടയിലേക്ക് കാളവണ്ടിയില്‍ കയറി പോവാനാണോ ഉദ്ദേശം . അത് ആലോചിച്ച് വിഷമിക്കേണ്ടാ. ഞങ്ങള് കെട്ടി പൊതിഞ്ഞ് പുഴംപള്ളയിലേക്ക് എടുത്തോളും 'എന്ന് അന്ന് പറയേണ്ടി വന്നു. അന്ന് അത് വില്‍ക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ ഈ സംഭവം നടക്കില്ലായിരുന്നു. ഇടക്ക് മാധവിയെ ഒളിഞ്ഞ് നോക്കി. മുഖം വീര്‍പ്പിച്ച്ഒരേ ഇരുപ്പാണ്. അവളെ കല്യാണം ആലോചിച്ചപ്പോള്‍ ' കൊക്കില്‍ ഒതുങ്ങുന്നത് മാത്രം കൊത്തിയാല്‍ മതി, ഇല്ലെങ്കില്‍ പിന്നീട് വിഷമിക്കും ' എന്ന് അച്ഛന്‍ പറഞ്ഞു തന്നതിന്ന്ചെവി കൊടുത്തില്ല. വീട്ടുകാരുടെ ഉയര്‍ന്ന സാമ്പത്തികവും പെണ്ണിന്‍റെ ഭംഗിയും തൊലിവെളുപ്പും മാത്രം കണക്കിലെടുത്തതിന്‍റെ ഫലം ഇന്നും അനുഭവിക്കുന്നു. കയറി ചെല്ലുമ്പോള്‍ അളിയന്മാരുടെ മുഖഭാവം കാണണം. അല്ലങ്കിലേ അവര്‍ക്ക് തന്നെ തീരെ വിലയില്ല. ഇത് കൂടി കേട്ടാല്‍ ? മുറ്റത്ത് കാര്‍ നിര്‍ത്തി. ഡോര്‍ തുറന്ന്ബാഗുകളുമെടുത്ത് മാധവി ഇറങ്ങി നടന്നു. ഡിക്കിയില്‍ നിന്ന് പെട്ടിയുമെടുത്ത് വേലായുധന്‍കുട്ടി പുറകെ ചെന്നു. Posted by keraladasanunni at 6:29 AM 1 comment: അദ്ധ്യായം - 20 പശുവിനെ നോക്കാനായി മന്ദാടിയാരുടെ കൂടെ ചെല്ലുമ്പോഴും വേലപ്പന്‍റെ മനസ്സ് നിറയെ ചാമിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഇന്ന് എവിടേയും പോവുന്നില്ലെന്ന് നിനച്ചതാണ്. പക്ഷെ രാവിലെ മകളുടെ കയ്യില്‍ കൈ വെച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോള്‍ സമാധാനമായി. ഒരിക്കലും അവളെ പിടിച്ച് സത്യം ചെയ്തിട്ട് അത് തെറ്റിക്കാന്‍ നിക്കില്ല. ചാമിക്ക് കുട്ടിയെ അത്രക്ക് വാത്സല്യമാണ്. മാടിനെ വാങ്ങിക്കുന്നത് മന്ദാടിയാര്‍ക്ക് വേണ്ടിയല്ല. മകളെ കെട്ടിച്ച് വിട്ട വീട്ടിലേക്കാണ്. കൂടെ പോയി ആളായി നിന്ന് മാടിനെ നോക്കി വാങ്ങി കൊടുക്കണം എന്നേ അയാള്‍ക്കുള്ളു. മരുമകന്‍ നല്ലൊരു മാടിനെ നോക്കി വെച്ചിട്ടുണ്ട്. അവന്‍റെ കൂട്ടുകാരന്‍റെ ബന്ധുവീട്ടിലുള്ളത്. തമ്മില്‍ തമ്മില്‍ വില പറയാന്‍ മടിയാണ്. അതുകൊണ്ട്പാകത്തിന് സംസാരിച്ച് കച്ചവടം മുറിക്കണം. തരകുകാരെ മന്ദാടിയാര്‍ക്ക് തീരെ വിശ്വാസമില്ല. പത്ത് ഉറുപ്പിക വെച്ച്നീട്ടിയാല്‍ അവറ്റടെ സ്വഭാവം മാറും. കാശിന്ന് വേണ്ടി എന്ത് ചതിപ്പണിയും ചെയ്യും. ചാമി അങ്ങിനത്തെ ചെറ്റത്തരം കാട്ടില്ലാന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. മന്ദാടിയാരുടെ മരുമകന്‍ ചെക്കന്‍ ജീപ്പ് ഡ്രൈവറാണ്. യാത്ര അവന്‍റെ ജീപ്പിലായതിനാല്‍ പെട്ടെന്ന് തോലനൂരില്‍ എത്തി. നാട്ടില്‍ നിന്നും ഇങ്ങോട്ട് നേരിട്ട് ബസ്സ് ഇല്ല. രണ്ടോ മൂന്നോ ബസ്സ് മാറി കേറി സ്ഥലത്ത് എത്തുമ്പോള്‍ ഒരു നേരം ആവും. ഇതായതിനാല്‍ സംഗതിഎളുപ്പം നടന്നു. രാവിലെ മന്ദാടിയാര്‍ വന്ന് വിളിക്കുമ്പോള്‍ ഒന്നും കഴിച്ചിരുന്നില്ല. യാത്രയുടെ കാര്യം നേരത്തെ അറിഞ്ഞില്ല. അല്ലെങ്കില്‍ കല്യാണി വല്ലതും ഉണ്ടാക്കി വെച്ചേനെ. മന്ദാടിയാര്‍ വഴിക്ക് ജീപ്പ് നിര്‍ത്തിച്ചു. ചായപ്പീടികയില്‍ കയറി എല്ലാവര്‍ക്കും ചായയും പലഹാരവും വാങ്ങി തന്നു. അതുകൊണ്ട് വിശപ്പില്ല. ആകെക്കൂടി ചാമിയെ പറ്റിയുള്ള വേവലാതി മാത്രമാണ് മനസ്സില്ഒരു കരടായി കിടക്കുന്നത്. ജീപ്പ്നിര്‍ത്തി ഇറങ്ങി ചെല്ലുമ്പോഴേക്കും വീട്ടുകാരന്‍ മുറ്റത്തെത്തി. 'എന്തേ ഇത്ര വൈകിയത്. കാത്തിരുന്ന്മുഷിഞ്ഞു. കാണാതായപ്പോള്‍ കറക്കാന്‍ തുടങ്ങി ' അയാള്‍ പറഞ്ഞു. എല്ലാവരും തൊഴുത്തിലേക്ക് നടന്നു. വീടിന്‍റെ പരിയംപുറത്താണ് തൊഴുത്ത്. നാലഞ്ച് മാടുകളും ഒരു ജോഡി മൂരികളും ഉണ്ട്. ഒരു സ്ത്രി ചെറിയൊരു മൊന്തയില്‍ പാല് കറക്കുന്നു. പുറകിലായി തമലയില്‍ കറന്ന പാല് ഒഴിച്ചു വെച്ചിട്ടുണ്ട്. ഇടങ്ങഴി ഒന്നര പാല് കാണുമെന്ന് വേലപ്പന്‍ കണക്ക് കൂട്ടി. നല്ല വെള്ള മാട്. കുട്ടിയും വെളുപ്പാണ്. കാണാന്‍ തന്നെ ഒരു ചെതമുണ്ട്. വെറുതെയല്ല ചെക്കന്‍ ഇതിനെ വാങ്ങണമെന്ന് മോഹിച്ചത്. കൂടെ വന്നവര്‍ ബീഡിയും വലിച്ച് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുമ്പോള്‍ , വേലപ്പന്‍റെ ശ്രദ്ധ കറക്കുന്നതിലായിരുന്നു . മൂന്ന് മുലകള്‍ മാത്രമേ ആ സ്ത്രി കറക്കുന്നുള്ളു. പിന്നാപ്പുറത്തെ വലത്തേ മുലയില്‍ തൊട്ടിട്ടേ ഇല്ല. പാല് കറന്ന് എഴുന്നേറ്റപ്പോള്‍ ഒരു മുല എന്താ കറക്കാത്തത് എന്ന് തിരക്കി. അത് കുട്ടിക്ക് വിട്ട് കൊടുത്തതാണത്രേ. ചിലര്‍ അങ്ങിനെ ചെയ്യും. കുട്ടിക്ക് വാട്ടം തട്ടാതിരിക്കാനാണ് അത് ചെയ്യുന്നത്. പാല് കുടിക്കാന്‍ അഴിച്ചു വിട്ടപ്പോള്‍ കുട്ടിയും ആ മുല കുടിക്കുന്നില്ലെന്ന് കണ്ടു. വേലപ്പന്‍റെ മനസ്സില്‍ സംശയം കടന്നു. മെല്ലെ തൊഴുത്തിനകത്ത് കടന്നു. എല്ലാ മുലകളും പീച്ചി നോക്കി. സംശയം തോന്നിയതില്‍ നിന്ന് മാത്രം ഒന്നും വരുന്നില്ല. കാമ്പ് അടഞ്ഞതാണെന്ന് ഉറപ്പായി. കറവയുള്ള പശുക്കള്‍ക്ക് ചിലപ്പോള്‍ മുലയില്‍ നീര്‍ക്കെട്ട് വരും. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുലക്കണ്ണ് അടയും. പിന്നീട് അതില്‍ നിന്ന് പാല് വരില്ല. ഇത് ആ കേസാണ്. മന്ദാടിയാരെ വിളിച്ച് കാര്യം പറഞ്ഞു. ഇനി തീരുമാനിക്കേണ്ടത് അവരാണ്. വേണമെങ്കിലല്ലേ വില പറയേണ്ടു. സംഘം തൊഴുത്തിന്‍റെ പിന്നിലേക്ക് നീങ്ങി. കൂടിയാലോചന നടക്കുകയാണ്. വേലപ്പന്‍ മാറി നിന്നു. അപ്പോഴാണ് വീട്ടുകാരന്‍ വിളിക്കുന്നത്. അങ്ങോട്ട് ചെന്നു. 'വല്ലതും പറഞ്ഞുണ്ടാക്കി കച്ചവടം തകരാറാക്കരുതെന്നും പാകം പോലെ കച്ചോടം മുറിച്ചാല്‍ അറിഞ്ഞ് തരാമെന്നും ' അയാള്‍ പറഞ്ഞു. അതിന്ന് എന്നെ കാക്കണ്ടാ എന്നും പറഞ്ഞ് പിന്മാറി. വീട്ടുകാരന്ന് കാര്യം മനസ്സിലായി. അയാള്‍ ഒരക്ഷരം പറഞ്ഞില്ല. പിന്നെ അധിക നേരം അവിടെ നിന്നില്ല. മന്ദാടിയാരും വേലപ്പനും മുന്നില്‍ നടന്നു. ജീപ്പിന്‍റെ അടുത്തെത്തിയപ്പോള്‍ മരുമകന്‍റെ കൂട്ടുകാരന്‍ ' എന്നെ തെറ്റിദ്ധരിക്കരുതേ, ഈ കേടുള്ളത് എനിക്ക് അറിയില്ല ' എന്ന് പറഞ്ഞിട്ട് ആ വീട്ടിലേക്ക് തന്നെ തിരിച്ച് പോയി. തിരിച്ച് പോരുമ്പോള്‍ ' അറിയുന്നോരെ തന്നെ പറ്റിക്കാന്‍ നോക്കുന്ന വക ' എന്ന് മന്ദാടിയാര്‍ കുറ്റപ്പെടുത്തി. 'വേലപ്പേട്ടന്‍ വന്നത് കാരണം ചതി പറ്റിയില്ല ' എന്ന് മരുമകനും പറഞ്ഞു. ചാമി വല്ല കുഴപ്പവും കാണിച്ചിട്ടുണ്ടാവുമോ എന്ന് മാത്രമാണ് വേലപ്പന്‍ ചിന്തിച്ചത്. ************************************************************************************* ചാമി പെട്ടിക്കടയിലേക്ക് ചെന്നു. ' ഇനി എപ്പഴാ അവന്‍ വണ്ടിയും കൊണ്ട് മടങ്ങി വര്വാ ' എന്ന് ചോദിച്ചു. കടക്കാരന്‍ ചാമിയെ തുറിച്ച് നോക്കി. അടിപിടി കഴിഞ്ഞ് പോയിട്ട് അധികം നേരമായിട്ടില്ല. വീണ്ടും ശണ്ഠ കൂടാന്‍ വന്നിരിക്കുന്നു. ഇങ്ങിനെയുണ്ടോ ഒരു ജന്മം. മറുപടി കിട്ടാത്തതിനാല്‍ ചാമി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ' എന്തിനാ ഇനീം തല്ല് കൂടാനാണോ ' എന്ന് പീടികക്കാരന്‍ ചോദിച്ചു. ചാമി ബെഞ്ചിലിരുന്നു. തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി. 'ഇത് നല്ല കൊടുമ. വയറ് നെറയെ കൊടുത്തിട്ട് നെഞ്ചത്ത് നാല് ഇടി കൊടുക്കും എന്ന് കേട്ടിട്ടുണ്ട് ' പീടികക്കാരന്‍ പറഞ്ഞു 'നിങ്ങള് അടി കൊടുത്തതിന്ന് പിന്നാടിയാണോ പണം കൊടുക്കാന്‍ പോണത്. 'ചാമി ഒന്നും മിണ്ടിയില്ല. തപ്പ് പറ്റേണ്ടത് പറ്റി. ഇനി പറഞ്ഞിട്ട് കാര്യമില്ല. പറയുന്നത് ഒക്കെ കേള്‍ക്കുക തന്നെ. മൂന്നര മണി കഴിഞ്ഞാലേ വണ്ടിക്കാരന്‍ വരാറുള്ളു എന്നും അഞ്ചോ പത്തോ മിനുട്ടിന്‍റെ വ്യത്യാസമേ ഉണ്ടാവൂ എന്നും പീടികക്കാരന്‍ പറഞ്ഞു. എത്ര വൈകിയാലും കണ്ടിട്ടേ പോകൂ എന്ന് ചാമി നിശ്ചയിച്ചു. കമ്പനിയില്‍ നിന്ന് മൂന്നും നാലും അഞ്ചും ഒക്കെ അടിച്ചിട്ടും വണ്ടിക്കാരനെ കണ്ടില്ല. ചാമിക്ക് ആകെ കൂടി വേവലാതി ആയി. അവന്ന് വല്ലതും പറ്റിയോ എന്‍റെ ഈശ്വരന്മാരേ എന്ന് മനസ്സില്‍ ഓര്‍ത്തു. ഇരുന്നാല്‍ ഇരിക്ക കൊള്ളാത്ത അവസ്ഥ. കുറെ നേരം പാതയിലൂടെ തെക്കും വടക്കും നടക്കും. ഇടക്കിടക്ക്ബീഡി വലിക്കും. ബെഞ്ചില്‍ ഇരിക്കും. പിന്നെയും പാതയിലേക്ക്നോക്കി നില്‍ക്കും. 'നിങ്ങളെന്താ കൂട്ടില്‍ കെടക്കിണ വെരുകിനെ പോലെ വെറുതെ അങ്ങിട്ടും ഇങ്ങിട്ടും നടക്കുന്നത് ' പീടികക്കാരന്‍ പറഞ്ഞു ' അതോ വല്ല വെതറു കടീം പിടിച്ചോ. ' മണി ആറര കഴിഞ്ഞു. ' നിങ്ങള് ഇനി പൊയ്ക്കോളിന്‍ . അവന്‍ ചിലപ്പൊ വഴി മാറി പോയി പൊള്ളാച്ചീല് എത്തീട്ടുണ്ടാവും ' എന്ന് കടക്കാരന്‍ പറഞ്ഞു. മനമില്ലാ മനസ്സോടെ എഴുന്നേറ്റ് നടന്നു. ഷാപ്പിലേക്കാണ് കാലുകള്‍ നീങ്ങിയത്. മനസ്സിലെ ഭാരം മുഴുവന്‍ ഒഴിയുന്നത് വരെ കുടിക്കണമെന്ന് ചാമി ഉറപ്പിച്ചു. നേരം നല്ലവണ്ണം ഇരുട്ടിയിട്ടാണ് ഷാപ്പില്‍ നിന്ന് ഇറങ്ങിയത്. കാലുകള്‍ പാറി പോവുന്നത് പോലെ ചാമിക്ക് തോന്നി. ചുണയുള്ള ആണുങ്ങള്‍ ഉണ്ടെങ്കില്‍ ഇറങ്ങി വാടാ എന്ന് ഉറക്കെ പറഞ്ഞു. ആരും വരുന്നില്ല. ഒക്കെ പേടി കൊടലന്മാര്‍. ചാമിക്ക് ഒരുത്തനേയും പേടിക്കാനില്ല. ഒരുത്തന്‍റെ ചിലവിലുമല്ല കഴിയുന്നത്. പിന്നെ എന്തിന് ആരെ പേടിക്കണം. എന്തൊക്കേയോ പുലമ്പിക്കൊണ്ട് ചാമി നടന്നു. വഴി പിരിയുന്ന ഇടത്ത് കുറച്ച് നേരം നിന്നു. വീട്ടിലേക്ക് പോകണോ , അതോ? പാടത്തിന്‍റെ വടക്ക് വെളിച്ചം കണ്ടു. കാളുക്കുട്ടിയുടെ വീട്ടിലേതാണ്. അവള്‍ ഉറങ്ങിയിട്ടില്ല. ഏതായാലും അവിടെ ചെന്നിട്ട്മതി വീട്ടിലേക്ക്. വേലിക്കല്‍ നിന്ന്നീളത്തിലൊരുശിമക്കൊന്നയുടെ കൊമ്പ് പൊട്ടിച്ചു. അതും കയ്യില്‍ പിടിച്ച് തപ്പി തടഞ്ഞ് വരമ്പിലൂടെ നടന്നു. ഓരോരോ മഴത്തുള്ളികള്‍ അയാളെ അകമ്പടി സേവിച്ചുകൊണ്ടിരുന്നു. അടച്ച ഇല്ലിപ്പടിയില്‍ കൈ വെച്ചപ്പോഴേ മുറ്റത്ത് കിടന്നിരുന്ന ചാവാളിപ്പട്ടി ഒന്ന് മുരണ്ടു. ശവം. എണീറ്റ് നില്‍ക്കാന്‍ കെല്‍പ്പില്ല. എന്നിട്ടാണ് അതിന്‍റെ ഒരു,, റാന്തലിന്‍റെ തിരി ഒന്ന് കൂടി നീണ്ടു. 'ആരാത്' എന്ന ശബ്ദം പൊങ്ങി. 'ഇത് ഞാനാ, ചാമി 'എന്നും പറഞ്ഞ് പടി തുറന്ന് മുറ്റത്തേക്ക് ചെന്നു. അതു വരെ മുരണ്ടിരുന്ന പട്ടി വാലാട്ടി നിന്നു. കാളുക്കുട്ടിക്ക്പറ്റിയ തുണ എന്ന്ചാമി മനസ്സില്‍ കരുതി. ആദ്യം തന്നെ ' ഇങ്ങോട്ടുള്ള വഴിയൊക്കെ ഓര്‍മ്മയുണ്ടോ ' എന്ന പരിഭവമാണ്ചാമി കേട്ടത്. സകല ദേഷ്യവും ഒന്നിച്ച് വന്നു. ' എന്താടി നീ അങ്ങിനെ ചോദിച്ചത് ' എന്ന്തിരിച്ച് ചോദിച്ചു. ചാമിയുടെ വാക്കുകളില്‍ ദേഷ്യം മുറ്റി നിന്നു. ' ഇപ്പൊ കൊമരിപെണ്ണുങ്ങളാണ് നിങ്ങളുടെ കൂടെ എന്ന് പറയുന്നത് കേട്ടു. എനിക്കൊക്കെ ചോര വറ്റി തുടങ്ങിയില്ലേ ' എന്നായി കാളുക്കുട്ടി. ' മുണ്ടാതെ അവിടെ കുത്തിരുന്നോ, എനിക്ക് ഇഷ്ടമുള്ളവരുടെ അടുത്ത് ഞാന്‍ പോകും, അത് ചോദിക്കാന്‍ നീ ആരാടി എന്‍റെ കെട്ടിയവളോ ' എന്നും പറഞ്ഞ്ചാമി തട്ടി കയറി. ' കെട്ട്യോളല്ലെങ്കില്‍ പിന്നെ എന്തിനാ രാത്രീം പകലും ഒന്നും നോക്കാതെ ഇങ്ങോട്ട് കേറി വരുണത് ' എന്നായി കാളുക്കുട്ടി. ചാമിക്ക് ഈറ തോന്നി. 'ഞാന്‍ നിന്‍റെ അടുത്ത് വന്നിട്ടുണ്ടെങ്കില്‍ കൈ നിറയെ കാശും തന്നിട്ടുണ്ട്. ഓശാരത്തിനൊന്നും അല്ല '. വാക്ക് തര്‍ക്കം മൂത്തു. ചാമിയുടെ നാവ് അസഭ്യങ്ങള്‍ വര്‍ഷിച്ച് തുടങ്ങി.' രാത്രി നേരത്ത് വീട്ടില്‍ കയറി വന്ന് തോന്ന്യാസം പറഞ്ഞാല്‍ ചോദിക്കാനും പറയാനും എനിക്കും ഈ നാട്ടില്‍ ആള്‍ക്കാരുണ്ട് ' എന്ന് കാളുക്കുട്ടി പറഞ്ഞു. 'നെനക്ക് തോന്ന്യാസം കാണിക്കാം, ഞാന്‍ പറഞ്ഞതാ തെറ്റ് ' എന്നായി ചാമി. അതോടെ കാളുക്കുട്ടിക്കും വാശി കൂടി. ഒരു മടിയും കൂടാതെ അവള്‍ ചാമിയോട് ' കടന്ന് പോടാ 'എന്ന് പറഞ്ഞു. ചാമി കയ്യില്‍ ഉള്ള വടി അവളുടെ നേര്‍ക്ക് ആഞ്ഞുവീശി. കാളുക്കുട്ടി ഒഴിഞ്ഞ് മാറി. വടി മേത്ത് കൊണ്ടില്ലെങ്കിലും റാന്തല്‍ വിളക്കില്‍ കൊണ്ട് അതിന്‍റെ ചില്ല് ഉടഞ്ഞു. അതോടെ വിളക്ക് കെട്ട് ഇരുട്ടായി. 'ഈ പണ്ടാരക്കാലനെ ഒറ്റമുളയില്‍ കെട്ടി എടുക്കണേ ഭഗവതി' എന്ന് അവള്‍ ഉറക്കെ പ്രാകി. 'നീ പോടി തേവിടിശ്ശീ. ഒരു ശീലാവതി ചമഞ്ഞ് വന്നിരിക്കുന്നു ' എന്നും പറഞ്ഞ് ചാമി ഇറങ്ങി നടന്നു. മഴക്ക് ശക്തി കൂടി. ഇരുട്ടത്ത് വരമ്പ് കാണുന്നില്ല. അടി തെറ്റി പാടത്തേക്ക് വീണു. അവിടെ നിന്ന്പിടഞ്ഞെണീറ്റു. പൊത്തി പിടിച്ച് വരമ്പില്‍ കയറി. ഒറ്റ അടി വെച്ച് പാതയിലേക്ക് നടന്നു. വീണ്ടും കുറ്റബോധം മനസ്സില്‍ കടന്നുകൂടി. ആ പെണ്ണിനോട് വെറുതെ പിണങ്ങേണ്ടിയിരുന്നില്ല. എത്രയായാലും കുറെ കാലം കൊണ്ടു നടന്നതല്ലേ. ചിലപ്പോള്‍ അവളുടെ മനസ്സില്‍ സ്നേഹം ഉണ്ടെങ്കിലോ. ഇപ്പൊള്‍ കലി മൂത്ത് ഇരിക്കുന്നുണ്ടാവും. രാവിലെ അവളെ ചെന്ന് കാണണം. എന്തെങ്കിലും കൊടുത്ത് തപ്പ് പറ്റി എന്ന് പറയണം. അതോടെ അവളുടെ പിണക്കം മാറും. ചാമിയുടെ മനസ്സിലെ ചൂട് കെട്ടടങ്ങി. കോരി ചൊരിയുന്ന മഴയും നനഞ്ഞ് അയാള്‍ തന്‍റെ ഒറ്റ മുറി വീടും തേടി ഇരുട്ടത്ത് നടന്നു.
ശരറാന്തൽ തിരിതാണു മുകിലിൻ .... ചിത്രം - കായലും കയറും(1979) രചന - പൂവ്വച്ചൽ ഖാദർ സംഗീതം - കെ.വി.മഹാദേവൻ പാടിയത് - യേശുദാസ് malayalam song lyrics-sararanthal thiri കസ്തൂരി മാൻമിഴി-malayalam song lyrics-kasthuri maan mizhi കസ്തൂരി മാൻമിഴി .. ചിത്രം -മനുഷ്യമൃഗം(1980) രചന -പാപ്പനംകോട് ലക്ഷ്മണൻ സംഗീതം - കെ.ജെ.ജോയ് പാടിയത് -യേശുദാസ് malayalam song lyrics-kasthuri maan mizhi ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം-malayalam song lyrics-devanganangal kyozhinja ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം ചിത്രം - ഞാൻ ഗന്ധർവ്വൻ(1991) രചന - കൈതപ്രം സംഗീതം - ജോൺസൺ പാടിയത് - യേശുദാസ് malayalam song lyrics-devanganangal kyozhinja
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട്: കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം സ്വയം സഹായ ഗ്രൂപ്പുകളുടെ ഒരാഴ്‍ചത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സംഘം പ്രസിഡന്റ് ടി.എം ഹനീഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ കെ.വി അബ്ദുൽകാദർ തുക ഏറ്റുവാങ്ങി. മത്സ്യതൊഴിലാളികൾക്കും, സ്വയം സഹായ ഗ്രൂപ്പിലെ വനിതകൾക്കും കേരളസർക്കാരും, മത്സ്യഫെഡും ചേർന്ന് നൽകുന്ന പലിശ രഹിത വായ്പ വിതരണവും നടന്നു. സംഘം ഹാളിൽ നടന്ന ചടങ്ങിൽ 25 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. മത്സ്യഫെഡ് പ്രെജകട് ഓഫീസർ സി.എ അഞ്ജലി, മണി സി.പി, സന്തോഷ് കരിമ്പൻ, ലീല ശേഖരൻ, നസരി കുഞ്ഞിമൊയ്തു, സെക്രട്ടറി ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു. സി.ബി വിശ്വനാഥൻ സ്വാഗതവും, യു.വി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
പരാശരമഹര്‍ഷിയുടേയും സത്യവതിയുടേയും പുത്രനായിട്ടാണ് ഭഗവാന്‍ വേദവ്യാസമഹര്‍ഷി ജനിച്ചത്. വേദങ്ങളെ ഋഗ്‍വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്ന് നാലായി തിരിച്ച് ലോകത്തിനു നല്കി. പുരാണങ്ങളുടേയും ഉപപുരാണങ്ങളുടേയും, മഹാഭാരതം, ബ്രഹ്മസൂത്രം തുടങ്ങിയവകളുടേയും കര്‍ത്താവാണ് അദ്ദേഹം. ആത്മാന്വേഷകര്‍ക്ക് പരമഗുരുവും സര്‍വ്വവേദാന്തസിദ്ധാന്തങ്ങളുടേയും സുനിശ്ചിതാവുമായ മഹാമുനിയുടെ സര്‍വ്വശ്രേഷ്ഠനായ പുത്രനാണ് ശ്രീശുകദേവന്‍. അമ്മയുടെ ഉദരത്തില്‍ ഒരു കുട്ടിയായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാഹ്യലോകത്തിന്റെ അനിത്യതയും ക്ഷണികത്വവും ശുകദേവന്‍ മനസ്സിലാക്കി. ഗര്‍ഭപാത്രത്തില്‍ കിടന്നുകൊണ്ടു തന്നെ ആത്മവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ച് ആ കുഞ്ഞ് ഗാഢമായി ചിന്തിച്ചു. ജീവന് ഗര്‍ഭവാസകാലം അതീവ ക്ലേശകരവും അസഹ്യവുമാണ്. ജനിച്ച് ബാഹ്യലോകത്തിലേയ്ക്ക് പോകാമെന്നു കരുതിയാല്‍ അത് അതിനേക്കാളധികം കഷ്ടം! ശരീരമെടുക്കേണ്ടി വരുന്നതിനേക്കാള്‍ ദുഃഖകരമായി മറ്റൊരവസ്ഥയില്ല. ശരീരം നശിക്കുന്നതാണ്. നശിക്കാത്തത് ആത്മാവ് മാത്രമാണ്. കാണപ്പെടുന്നതെല്ലാം നശിക്കുമ്പോഴും ആത്മാവ് നിത്യസത്യ ബോധമായി നിലകൊളളുന്നു. ആ ആത്മാവ് ബോധസ്വരൂപമാണ്. പരമാനന്ദം. സച്ചിദാനന്ദം. തന്റെയുള്ളില്‍ താന്‍തന്നെയായിട്ടിരിക്കുന്ന ബോധസ്വരൂപം. ഏറ്റവും അദ്വിതീയവും സര്‍വ്വവ്യാപാരിയും സര്‍വ്വാന്തര്യാമിമായിരിക്കുന്ന ആത്മസത്ത. താന്‍ എല്ലാത്തിലും നിറഞ്ഞു നില്ക്കുന്നു. തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ല. പ്രപഞ്ചജീവിതം വ്യര്‍ത്ഥമാണെന്നറിഞ്ഞ് ജനിച്ച ശുകദേവന്‍ പിറന്നപ്പോള്‍ തന്നെ സത്യവും തത്ത്വജ്ഞാനവും നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വളരെ ഭിന്നനായി അദ്ദേഹം പരാശ്രയം കൂടാതെ വളരെക്കാലം പരിചിന്തനം ചെയ്തുനടന്നു. തന്റെ വിവേകബുദ്ധികൊണ്ട് ആത്മസ്വരൂപം എന്താണെന്ന് ദൃഢമായ ഒരു ധാരണലഭിച്ചു. അദ്ദേഹം വിചാരം ചെയ്തത് പലരും കണ്ടെത്തി. ഇന്ദ്രിയങ്ങളില്‍ നിന്നും വിഷയങ്ങളില്‍നിന്നും വേറിട്ടു നില്ക്കുന്ന സത്തയാണ് ആത്മാവ്. അതിനാല്‍ ആത്മാവ് അനിര്‍വചനീയമാണ്. അഗമ്യമാണ്. അതിസൂക്ഷ്മമാണ്. അണുവിലും അണുവാണ്. മനസ്സാകുന്ന ആറാമത്തെ ഇന്ദ്രിത്തില്‍ അവസ്ഥിതമായിരിക്കുന്നതുകൊണ്ട് ആത്മാവ് അണുവിന്റെ ആകാരത്തോടുകൂടിയതാകുന്നു. അത് ചിന്മാത്രവും ആകാശതത്ത്വത്തേക്കാള്‍ സൂക്ഷ്മാതിസൂക്ഷ്മവും ആകുന്നു. പരമമായിരിക്കുന്ന ഈ ആത്മാവില്‍ കോടാനുകോടി നക്ഷത്രങ്ങളും ഗോളങ്ങളും എല്ലാം അടങ്ങുന്ന ബ്രഹ്മാണ്ഡം സ്ഥിതിചെയ്യുന്നു. ശക്തിക്രമമനുസരിച്ച് സൃഷ്ടിസ്ഥിതിലയാദ്യവസ്ഥകളെ പ്രാപിച്ചു കൊണ്ടിരിക്കുന്നു. ആത്മാവിന്റെ രൂപത്തെപ്പറ്റി വര്‍ണ്ണിക്കുക സാധ്യമല്ല. ഇത് സ്ഥൂലവസ്തുവല്ല. സ്വരൂപമാണ്. പ്രകാശാത്മകമാണ്. ചൈതന്യമാണ്. സച്ചിദാനന്ദസ്വരൂപമാണ്. ആനന്ദവിജ്ഞാനരൂപമാണ്. അത് താന്‍ തന്നെയാകുന്നു. ഞാന്‍ ആത്മാവില്‍ നിന്ന് ഭിന്നനല്ല ആത്മാവാണ് ഞാന്‍. ഞാന്‍ തന്നെ ആത്മാവ്. ഇങ്ങനെ തന്റെ ആത്മസത്തയെ വിചാരം ചെയ്ത ശ്രീശുകദേവന് യാഥാര്‍ത്ഥ്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി. തന്റെ സൂക്ഷ്മബുദ്ധികൊണ്ടാണ് ഇത് സാധ്യമായത്. സ്വയം അന്വേഷിച്ചറിഞ്ഞ ഈ പരമതത്ത്വത്തില്‍ അദ്ദേഹം നിരന്തരം ലീനനായി ബാഹ്യലോകത്തെ അദ്ദേഹം മറന്നു. വിഷയങ്ങളില്‍ ഏതൊരു വിധ ആഗ്രഹങ്ങളും ഇല്ലാത്തവനായി. ഭോഗാസക്തി തീരെയില്ല. മനസ്സിന് ചാഞ്ചല്യമില്ല. മനസ്സ് ശാന്തമാണ്. സ്വസ്ഥമാണ്. ശരീരത്തെ മോടി പിടിപ്പിക്കുന്ന ആടയാഭരണങ്ങളും വേഷഭൂഷാദികളും ഒട്ടും ഇല്ല. വസ്ത്രധാരണത്തില്‍ പോലും താല്പര്യമില്ല. പൂര്‍ണനഗ്നന്‍. കുട്ടികളെ പോലെ നിര്‍മ്മലന്‍. നിഷ്കളങ്കന്‍. യുവാവായി വളര്‍ന്നുവലുതായിട്ടും ഒരേ നിലതന്നെ. അദ്ദേഹത്തെ കാണുന്നവര്‍ക്ക് മനസ്സില്‍ ഭക്തിയും ബഹുമാനവും ഉണ്ടാകും. ശുകദേവന്‍ നഗ്നനും നിസ്സംഗനുമായി സാവധാനം നടന്നു പോകുന്നതു കണ്ടാല്‍ പുരുഷന്മാര്‍ പരിഹസിക്കുകയോ സ്ത്രീകള്‍ ലജ്ജിക്കുകയോ ചെയ്യാറില്ല. നാണവും മാനാഭിമാനങ്ങളും ശ്രീശുകന്റെ സാന്നിധ്യത്തില്‍ ആര്‍ക്കും ഉണ്ടാകുന്നില്ല. ഒരിക്കല്‍ ശുകദേവന്‍ മഹാമേരു പര്‍വ്വതത്തിലേയ്ക്കു പുറപ്പെട്ടു. മഹത്തായ പര്‍വ്വതത്തിന്റെ വിശാലമായ ഭൂവിഭാഗത്തിലൂടെ ആ യോഗീശ്വരന്‍ നടന്നു. ആ യാത്ര അവസാനിച്ചത് ഏകാന്തമായ ഒരിടത്താണ്. തന്റെ പിതാവായ കൃഷ്ണദ്വൈപായനമഹര്‍ഷി തപോനിഷ്ഠനായിരിക്കുന്നത് ശ്രീശുകന്‍ കണ്ടറിഞ്ഞു. ധ്യാനത്തില്‍നിന്ന് കണ്ണുകള്‍ തുറന്ന് നോക്കിയ മഹര്‍ഷി തന്റെ മുമ്പില്‍ നില്‍ക്കുന്ന നിസ്സംഗനും ഉഗ്രതേജസ്സോടു കൂടിയവനുമായ ശ്രീ ശുകനെ കണ്ടു. തന്റെ പുത്രന്‍ എന്നതിനേക്കാളുപരി സ്വപ്രയത്നത്താല്‍ പരമജ്ഞാനിയായിത്തീര്‍ന്നിട്ടുള്ളവനാണ്. അറിവിന്റെ അപാരത കണ്ടറിഞ്ഞവന്‍. ഇന്ദ്രിയനിഗ്രവും വിഷയവിരക്തിയും ആത്മജ്ഞാനവും നേടിയ യുവാവ്. യോഗികള്‍ക്കും മുനിമാര്‍ക്കും ബഹുമാന്യനായ മഹാതേജസ്വി. അവര്‍ മൗനമായി കുറെനേരം പരസ്പരം നോക്കിയിരുന്നുപോയി. ഒടുവില്‍ ശ്രീശുകന്‍ ശാന്തനായി ചോദിച്ചു: “മഹര്‍ഷേ, അവിടുത്തേയ്ക്ക് അടിയന്റെ വിനീതനമസ്കാരങ്ങള്‍. പലതും അറിയുന്നതിനു വേണ്ടി അങ്ങയോട് ചിലത് ചോദിക്കാന്‍ ആഗ്രഹിക്കുന്നു.” “താങ്കളുടെ ചോദ്യത്തില്‍ നമുക്ക് അതിയായ ജിജ്ഞാസയുണ്ട്. എന്താണെങ്കിലും.” വ്യാസമഹര്‍ഷി വളരെ താല്പര്യപൂര്‍വ്വം പറഞ്ഞു. “മഹാമുനേ, ഈ സംസാരാഡംബരത്തിന്റെ ഉത്ഭവം എങ്ങനെയാണ്? ഇത് എങ്ങനെയാണ് വിലയം പ്രാപിക്കുന്നത്? ഇത് എന്താണ്? ആരുടേതാണ്? ഇത് എപ്പോഴുണ്ടായി? അങ്ങ് ദയവു ചെയ്ത് ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും.” ശ്രീശുകന്‍ കരങ്ങള്‍ കൂപ്പി വ്യാസമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു. വ്യാസമഹര്‍ഷിയ്ക്കു സന്തോഷമായി. എന്തെല്ലാമാണോ തന്റെ പുത്രന്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് അവതന്നെയാണ് ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. പുത്രനു പറഞ്ഞു കൊടുക്കുവാനാഗ്രഹിച്ചിരിക്കുന്ന രഹസ്യമായ തത്ത്വങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ശുകദേവന്റെ ജിജ്ഞാസ കണ്ടിട്ട് ആത്മജ്ഞാനിയായ വ്യാസമുനി സന്തുഷ്ടനായി. “നമുക്ക് സന്തോഷമായി. ഈ സംസാരരാഡംബത്തിന്റെ ഉത്ഭവം മുതല്‍ എല്ലാം നാമിപ്പോള്‍ ഉപദേശിച്ചു തരാം. കേട്ടാലും.” വ്യാസമുനി എല്ലാക്കാര്യങ്ങളും പുത്രന് വേണ്ടതു പോലെ ഉപദേശിച്ചു പറഞ്ഞു കൊടുത്തു. എന്നിട്ട് നിറഞ്ഞ സംതൃപിയോടെ ശുകദേവന്റെ മുഖത്തേയ്ക്കു നോക്കി. ശുകദേവന്റെ മുഖത്ത് നിരാശ നിറഞ്ഞു നില്ക്കുന്നത് വ്യാസമുനി കണ്ടു. ശുകദേവന്‍ അലക്ഷ്യമായി മേരുപര്‍വ്വതത്തിന്റെ അനന്തതകളിലേയ്ക്ക് കണ്ണുകള്‍ പായിച്ചുകൊണ്ടിരുന്നു. പ്രതീക്ഷകളോടെയാണ് പിതാവായ മാമുനിയോട് അറിയേണ്ടവയായ പലതും ചോദിച്ചത്. പക്ഷേ തനിക്കു നേരത്തേതന്നെ അറിയാവുന്നവ തന്നെയാണ് മറുപടിയായി ഉപദേശിക്കുന്നത്. ശുകനു നിരാശ തോന്നി. പിതാവിന്റെ ഉപദേശങ്ങള്‍ വേണ്ടത്ര ശ്രദ്ധയോ താല്പര്യമോ പ്രകടിപ്പിച്ചില്ല. അലക്ഷ്യമായിട്ടിരുന്നു. ശ്രീശുകന്റെ ഈ ഭാവം വ്യാസന് മനസ്സിലായി. മഹര്‍ഷി ആലോചിച്ചു. ശുകദേവന്‍ സ്വബുദ്ധ്യാല്‍ ആത്മതത്വം അറിഞ്ഞവനാണ്. വീണ്ടും സംശയം ഉണ്ടാകേണ്ട കാര്യമില്ല. സംശയം അവശേഷിക്കുന്ന സ്ഥിതിക്ക് ആ സംശയങ്ങളെ ഇല്ലാതാക്കിക്കൊടുക്കണം. പക്ഷേ ഉപദേഷ്ടാവായ താന്‍ പിതാവായതുകൊണ്ടാവാം വേണ്ടത്ര ശ്രദ്ധ പ്രകടിപ്പിക്കുന്നില്ല. മാത്രവുമല്ല ഇതെല്ലാം തനിക്കറിയാവുന്നതന്നെയെന്നും വിചാരിക്കുന്നുണ്ട്. അതിനാല്‍ ബന്ധുവല്ലാത്ത മറ്റൊരു ഗുരുവിന്റെ അടുക്കലേയ്ക്ക് ശ്രീശുകനെ അയയ്ക്കുകതന്നെ. ഉദാസീനനായിട്ടിരിക്കുന്ന ശ്രീശുകനോട് ചെറുചിരിയോടെ വ്യാസമഹര്‍ഷി പറഞ്ഞു: “ശ്രീശുകാ, നീ സ്വയം അറിഞ്ഞവതന്നെയാണ് ഞാനിപ്പോള്‍ ഉപദേശിച്ചവയെല്ലാം. വാസ്തവത്തില്‍ ഇക്കാര്യങ്ങളെ തത്ത്വപരമായിട്ട് ഞാനും അറിയുന്നില്ല. നിനക്ക് ഇക്കാര്യത്തില്‍ വളരെയധികം ജിജ്ഞാസയും സംശയങ്ങളുമുണ്ട്. നല്ലതു തന്നെ. അതിനാല്‍ ഈ വിഷയത്തില്‍ പരിപൂര്‍ണ്ണ ജ്ഞാനമുള്ള ഒരാളെ സമീപിക്കുക. മിഥിലാധിപതിയായ ജനകമഹാരാജാവ് നിന്റെ എല്ലാ സംശയങ്ങളേയും തീര്‍ക്കുവാന്‍ മാത്രം അറിവുള്ളവനാണ്. താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുക. ഒട്ടേറെ ജ്ഞാനികള്‍ക്ക് അദ്ദേഹം ആത്മോപദേശം നല്കിയിട്ടുണ്ട്. നീ ആഗ്രഹിക്കുന്ന ജ്ഞാനം അദ്ദേഹത്തില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ തന്നെ പുറപ്പെട്ടാലും!” പിതൃവാക്യം കേട്ട് ശ്രീശുകദേവന്‍ എഴുന്നേറ്റു. പിതാവിനെ നമസ്ക്കരിച്ചിട്ട് അവിടെ നിന്ന് നടന്നകന്നു. മഹാമേരുപര്‍വ്വതത്തിലൂടെ നടന്ന് അദ്ദേഹം താഴെയിറങ്ങി. സമതലഭൂമിയില്‍ കൂടി മിഥിലാപുരിയെ ലക്ഷ്യമാക്കി നടന്നു. സമ്പദ്സമൃദ്ധമായ മിഥിലാപുരി എന്ന രാജ്യത്തെക്കുറിച്ചും ആ രാജ്യം ധാര്‍മ്മികമായി പരിപാലിക്കുന്ന ജനകമഹാരാജാവിനെ കുറിച്ചും ശ്രീശുകദേവന്‍ വളരെയധികം കേട്ടിട്ടുണ്ട്. മഹാരാജാവായി സിംഹാസനത്തിലിരുന്ന് രാജ്യഭരണം നടത്തുന്നവനെങ്കിലും മഹാജ്ഞാനിയാണദ്ദേഹം. അനേകപണ്ഡിതന്‍മാര്‍ക്കും മഹര്‍ഷിമാര്‍ക്കും ആത്മാന്വേഷകര്‍ക്കും എല്ലാത്തരത്തിലും ആശ്രയകേന്ദ്രമാണ് ജനകമഹാരാജാവ്. ആ പരിപൂര്‍ണ്ണ ജ്ഞാനിയില്‍നിന്ന് തനിക്ക് അറിവിന്റെ അപാരതയെ ഗ്രഹിക്കാനാകും. സംശയമില്ല. ശ്രീശുകന്‍ വളരെദൂരം യാത്ര ചെയ്തത് ജനകമഹാരാജാവിന്റെ മിഥിലാപുരിയില്‍ പ്രവേശിച്ചു. മനോഹരമായ തലസ്ഥാന നഗരം. സന്തുഷ്ടരായി നടക്കുന്ന ജനങ്ങള്‍. അതിമനോഹരങ്ങളും അംബരചുംബികളും മിഥിലാപുരിയില്‍ സകലപ്രൗഢിയും എടുത്തുകാട്ടുന്നവയുമാണ് രാജകൊട്ടാരങ്ങള്‍. പ്രധാന കൊട്ടാരത്തിന്റെ കവാടത്തിനു മുമ്പില്‍ ശുകദേവന്‍ എത്തിനിന്നു. ദ്വാരപാലകന്‍മാര്‍ക്ക് വിസ്മയമായി. വേദവ്യാസമഹര്‍ഷിയുടെ പുത്രനും മഹാമതിയുമായ ശ്രീശുകന്‍ ഇതാ കണ്‍മുമ്പില്‍ വന്നുനില്ക്കുന്നു. മിഥിലാദേശം സന്ദര്‍ശിക്കാനെത്തുന്ന പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ കാണാന്‍ കഴിയുന്നത് ഇതാദ്യമാണ്. ഇത്രയും കാലം ഈ മഹാ‍ജ്ഞാനി മാത്രം എന്തു കൊണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയില്ല. അപ്രതീക്ഷിതമായി ഇപ്പോള്‍ എത്തിയിരിക്കുന്നു. മുനിമാരേയും തപസ്സികളേയും ആനന്ദിപ്പിക്കുന്നതില്‍ മഹാരാജാവിനുള്ള സാമര്‍ത്ഥ്യം ഇന്ന് പരിപൂര്‍ണ്ണമായി പ്രകടിപ്പിക്കപ്പെടും. ശുകദേവന്‍ വന്നതറിഞ്ഞ് ദ്വാരപാലകന്മാര്‍ ജനകമഹാരാജാവിന്റെ സമീപത്തേയ്ക്ക് കുതിച്ചു. രാജാവിനെ വണങ്ങി വൃത്താന്തം അറിയിച്ചു. “പ്രഭോ, വ്യാസമഹര്‍ഷ്യുടെ ധീരനായ പുത്രന്‍ ശുകദേവന്‍ കൊട്ടാരവാതില്‍ക്കല്‍ നില്‍ക്കുന്നു!” ഇതുകേട്ട് ജനകമഹാരാജാവ് അവജ്ഞയോടെ പറഞ്ഞു: “അദ്ദേഹം അവിടെത്തന്നെ നില്ക്കട്ടെ!” ദ്വാരപാലകന്‍മാര്‍ ഒന്നും മിണ്ടാതെ കവാടത്തിലേയ്ക്കുമടങ്ങി. ശുകദേവന്‍ ജനകമഹാരാജാവിന്റെ അനുമതിയും കാത്ത് അവിടെ തന്നെ ഒരു പ്രതിമയെപ്പോലെ ശാന്തഗംഭീരനായി നിന്നു. ഏഴുദിവസങ്ങള്‍ കടന്നുപോയി. അതുവരെ ജനകമഹാരാജാവ് തന്റെ അതിഥിയെപ്പറ്റി ആരോടും ഒന്നും അന്വേഷിച്ചില്ല. എട്ടാം ദിവസം ശ്രീശുകനെ കൊട്ടാരത്തിന്റെ മുറ്റത്തേയ്ക്കു ക്ഷണിച്ചു. “കവാടത്തിനു പുറത്തു നില്ക്കുന്ന ശുകദേവനെ കടത്തിവിടൂ!” ജനകന്റെ ആജ്ഞപ്രകാരം കവാടത്തിനു പുറത്തു നിന്ന് അകത്തുകടന്ന ശ്രീശുകദേവന്‍ ഏഴുദിവസം അവിടെ കാത്തു നില്ക്കേണ്ടിവന്നു. ആരും ഒന്നും അന്വേഷിച്ചില്ല. പഴയപടി കാത്തുനിന്നു. വീണ്ടും എട്ടാം ദിവസം അദ്ദേഹത്തെ അന്തഃപുരത്തിലേയ്ക്ക് ക്ഷണിച്ചു. അവിടെയും ഏഴുദിവസങ്ങള്‍ കാത്തുനില്ക്കേണ്ടിവന്നു. ​എന്നാല്‍ രാജാവ് ശുകദേവന്റെ മുമ്പില്‍ വരികയോ സംസാരിക്കുകയോ എന്തെങ്കിലും അന്വേഷിക്കുകയോ പോലും ചെയ്തില്ല. ഇപ്പോള്‍ ആകെ ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. ഇരുപത്തിരണ്ടാം ദിവസം ജനകമഹാരാജാവ് തന്റെ വിശിഷ്ടാതിഥിയെ കാണുവാനും സ്വീകരിക്കുവാനും തയ്യാറായി. കൊട്ടാരത്തിലെ ഏറ്റവും സുന്ദരികളും യുവതികളുമായ സ്ത്രീകളോട് മനോഹരമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കി. അവര്‍ വളരെ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി. പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, നിറദീപങ്ങള്‍, മുത്തുക്കുടകള്‍, താളമേളങ്ങള്‍, വാദ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവകളെല്ലാം എടുത്ത് അനേക വാല്യക്കാരോടും നൃത്തക്കാരോടുമൊപ്പം വേഗമെത്തി. രാജാവ് അവരോടും വിവിധ പ്രകാരത്തിലുള്ള ഭോജനദ്രവ്യങ്ങളോടും, മറ്റു സുയോഗ്യവസ്തുക്കളോടും കൂടി ശുകദേവന്റെ മുമ്പില്‍ നേരിട്ട് ചെന്ന് സല്‍ക്കാരങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തിമാര്‍പോലും കൊതിക്കുന്നതരത്തിലുള്ള ഗംഭീരസ്വീകരണമാണ് ശുകദേവന് രാജാവ് നല്‍കിയത്. ശുകനെ സ്വര്‍ണ്ണപ്പല്ലക്കില്‍ കയറ്റിയിരുത്തി കൊട്ടാരത്തിനു പ്രദക്ഷിണം നടത്തി. സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് കുളിപ്പിച്ചു. വിശിഷ്ടവസ്ത്രങ്ങള്‍ നല്കി. സ്വാദൂറുന്ന ഭക്ഷണപാനീയങ്ങള്‍ മതിയാവോളം ഒരുക്കിവച്ചു. സുന്ദരിമാരായ യുവതികളെക്കൊണ്ട് ശുശ്രൂഷകള്‍ ചെയ്യിപ്പിച്ചു. അവര്‍ മനോഹരഗാനങ്ങള്‍ പാടി. നൃത്തമാടിത്തിമിര്‍ത്തു. ശുകനെ ലാളിച്ചു. എന്നാല്‍ ശുകദേവന്‍ സൗമ്യവദനനായി നിലകൊണ്ടു. തനിക്ക് നല്‍കപ്പെട്ട ഭോഗവസ്തുക്കളും ഉഗ്രന്‍ സ്വീകരണങ്ങളുമൊന്നും ആകര്‍ഷണീയങ്ങളായി അദ്ദേഹത്തിനു തോന്നിയില്ല. സുന്ദരാംഗനകളുടെ ലാളനകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സിനെ ഇളക്കാനായില്ല. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളെല്ലാം ശുകദേവന് വെറുക്കപ്പെട്ട വസ്തുക്കളായിരുന്നു. ദൃഢമായ ഒരു വന്‍പര്‍വ്വതത്തിനുമുമ്പില്‍ നേരിയ ഇളം കാറ്റുപോലെയായിപ്പോയി ജനകദേവന്റെ സ്വീകരണപദ്ധതികളെല്ലാം. ഉറച്ച കരിമ്പാറക്കെട്ടുപോലെ ആത്മാവില്‍ മനസ്സ് ഏകാഗ്രവും ദൃഢവുമാക്കിയവനാണ് ശുകദേവന്‍. ജനകമഹാരാജാവ് കൊണ്ടുവന്ന സുഖഭോഗങ്ങളെല്ലാം ശുകദേവന് നിസ്സാരങ്ങളായിരുന്നു. വളരെ വിധത്തില്‍ പ്രലോഭനങ്ങളെ ഉണ്ടാക്കിയിട്ടും ശുകദേവന്റെ മനസ്സിനെ വ്യതിചലിപ്പിക്കുവാന്‍ രാജാവിനായില്ല. ശുകദേവന്‍ ഏറ്റവും ശാന്തനായി നിലകൊണ്ടു. തികച്ചും വികാര രഹിതന്‍. പ്രസന്നചിത്തന്‍, സമഭാവനായുക്തന്‍, സംഗദോഷരഹിതന്‍. നിര്‍മ്മലനായ പൂര്‍ണ്ണചന്ദ്രനെപ്പോലെ ശുഭ്രതേജസ്സോടുകൂടിയവന്‍. താന്‍ ഏര്‍പ്പെടുത്തിയ പ്രലോഭനങ്ങളെ അതിജീവിച്ചു നില്ക്കുന്ന ശുകദേവനെ സമീപിച്ച് ജനകമഹാരാജാവ് ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചു. എന്നിട്ട് എളിമയോടെ തല കുനിച്ചുകൊണ്ട് പറഞ്ഞു: “മഹാനുഭാവനായ മഹര്‍ഷേ, സാദരനമസ്ക്കാരങ്ങള്‍. അങ്ങ് അങ്ങയുടെ പ്രാപഞ്ചികവിഷയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നവനാണ്. ഇപ്പോള്‍ അങ്ങ് എല്ലാ മനോരഥങ്ങളും നേടിയവനുമായിട്ടിരിക്കുന്നു. ഇനി അവിടുത്തേയ്ക്ക് എന്തെങ്കിലും നേടാനുള്ളതായി നാം കാണുന്നില്ല. എങ്കിലും ഈ സന്ദര്‍ഭത്തില്‍ വിനീതനായി ചോദിക്കുകയാണ്. അങ്ങേയ്ക്ക് എന്തെങ്കിലും ആഗ്രഹം ബാക്കിയായിട്ട് ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും. അവിടുത്തെ ഏതാഗ്രഹത്തെയാണ് ഇനി എന്നാല്‍ പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളത്.” ജനകമഹാരാജാവ് ഈ വിധം ഭവ്യതയോടെ ചോദിച്ചു. ഇതുകേട്ട് ശ്രീശുകന്‍ നിന്നിടത്തു നിന്ന് ഒന്നിളകി. ചെറുതായിട്ടെങ്കിലും മനസ്സു തുറന്ന് വിശാലമായിട്ടൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ജനകമഹാരാജാവിന്റെ മുമ്പിലേയ്ക്ക് നടന്നടുത്ത് ആ പാദങ്ങളില്‍ ദീര്‍ഘദണ്ഡ നമസ്ക്കാരം ചെയ്തു. എഴുന്നേറ്റിട്ട് ജിജ്ഞാസയോടെ പറഞ്ഞു: “അല്ലായോ ഗുരുശ്രേഷ്ഠ, അടിയന് ചില സംശയങ്ങള്‍ അവശേഷിക്കുന്നു. ഈ സാംസ്കാരിക പ്രപഞ്ചം എങ്ങനെയുണ്ടാകുന്നു? ഇത് എങ്ങനെ വിലയം പ്രാപിക്കുന്നു? ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വേണ്ടതുപോലെ എനിക്ക് ഉപദേശിച്ചു നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.” “മഹാമുനേ, വ്യാസപുത്രനായ അവിടുത്തേയ്ക്ക് പ്രപഞ്ച നിഗൂഢകളില്‍ സംശയം അവശേഷിക്കുന്നുവെന്നതില്‍ വിസ്മയം തോന്നുന്നു. ഗുരുസ്ഥാനത്തുനിന്ന് ഉപദേശിക്കുവാന്‍ മാത്രം ശക്തനല്ലെന്നിരിക്കിലും കാര്യങ്ങള്‍ പറഞ്ഞുതരാം. കേട്ടാലും.” സന്തോഷപൂര്‍വ്വം ജനകമഹാരാജാവ് ആത്മതത്ത്വം ഉപദേശിക്കുവാന്‍ തുടങ്ങി. ശുകദേവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ​എന്നാല്‍ മഹാരാജാവ് പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ വ്യാസഭഗവാന്‍ ഉപദേശിച്ചതിന്റെ ആവര്‍ത്തനം മാത്രമായിരുന്നു. അതിനാല്‍ തെല്ല് മടുപ്പു തോന്നിയ ശുകദേവന്‍ പറഞ്ഞു. “ഈ കാര്യങ്ങളൊക്കെ എന്റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുള്ളവയാണ്. എന്നുമാത്രമല്ല, ഞാന്‍ ആദ്യമേ സ്വയമേവ മനസ്സിലാക്കിയിട്ടുള്ളവയുമാണ്. അങ്ങ് എന്നോട് ഇപ്പോള്‍ പറഞ്ഞതും അതേ കാര്യങ്ങള്‍ തന്നെയാണ്. ശാസ്ത്രങ്ങളിലും ഇതു തന്നെ ഉദ്ഘോഷിക്കുന്നു. ഇനി പറയാം പ്രപഞ്ചമെന്നത് വാസ്തവത്തില്‍ ഇല്ലാത്തതാണ്. മനസ്സിന്റെ സങ്കല്പവികല്പങ്ങളെക്കൊണ്ടാണ് പ്രപഞ്ചത്തിന്റെ ഉല്പത്തിയും നാശവും സംഭവിക്കുന്നത്. സങ്കല്പം കൊണ്ട് പ്രപഞ്ചം ഉല്പന്നമാകുന്നു. അത് നഷ്ടമായാല്‍ പ്രപഞ്ചത്തിനു നാശം സം‌ഭവിക്കുന്നു. ഈ പ്രപഞ്ചം അതിഗര്‍ഹണീയവും വാസ്തവത്തില്‍ ഇല്ലാത്തതുമാണെന്ന് എനിക്കറിയാം. അപ്പോള്‍ പിന്നെ എന്താണ് വാസ്തവത്തില്‍ ഉള്ളത് ? എന്താണ് യഥാര്‍തഥ വസ്തു ? ഈ കാര്യം എനിക്ക് അങ്ങ് വേണ്ടതുപോലെ പറഞ്ഞുതന്നാലും! എന്റെ ചിത്തം ജഗത‍് വിഷയത്തില്‍ ഭ്രമിച്ചു നട്ടം തിരിയുകയാണ്. അങ്ങ് സത്യത്തെ പറഞ്ഞു തന്നാലും. അവിടുത്തെ സദുപദേശംകൊണ്ടു മാത്രമേ എനിക്ക് ശാന്തി ലഭിക്കുകയുള്ളൂ.” ശുകദേവന്റെ അഭ്യര്‍ത്ഥന കേട്ടിട്ട് ജനകമഹാരാജാവ് ശാന്തനായി ഉപദേശിച്ചു തുടങ്ങി. “ശുകദേവാ! ഇനി ഞാന്‍ അങ്ങേയ്ക്ക് ജ്ഞാനത്തെപ്പറ്റി സവിസ്തരം ഉപദേശിച്ചു തരാം. യഥാര്‍ത്ഥജ്ഞാനം എല്ലാ ജ്ഞാനങ്ങളുടേയും സാരവും സര്‍വ്വരഹസ്യവുമാകുന്നു. പരമമായ ഈ ജ്ഞാനത്തെ ആര്‍ജ്ജിക്കുന്നവനാണ് യഥാര്‍ത്ഥപുരുഷന്‍. അവന്‍ വളരെവേഗം മുക്ത്യാവസ്ഥയെ പ്രാപിക്കും.” വാസ്തവത്തില്‍ ഈ ദൃശ്യപ്രപഞ്ചം മനസ്സിന്റെ ഭ്രമം മാത്രമാണ്. ഈ ദൃശ്യപ്രപഞ്ചം ഭ്രമമാണെന്ന് ദൃഢമായി അറിഞ്ഞുകഴിഞ്ഞാല്‍ മനസ്സിന്റെ ഭ്രമം മാറി. അതോടെ അവാസ്തവികവിഷയങ്ങളില്‍നിന്ന് മനസ്സ് വേറിട്ട് ശുദ്ധമായിത്തീരും. ജ്ഞാനം പൂര്‍ണ്ണമായി ലഭിച്ചു കഴിഞ്ഞാല്‍ നിര്‍വ്വാണശക്തി കൈവരുന്നു. അത് മനസ്സിന്റെ നിര്‍വൃതിയാണ്. മനസ്സില്‍ വാസനകള്‍ അല്പം പോലും അവശേഷിക്കരുത്. മനസ്സില്‍ നിന്ന് വാസനകളെ അശേഷേണ ഇല്ലാതാക്കുന്നതാണ് ഏറ്റവും പരമവും ശ്രേഷ്ഠവുമായ ത്യാഗം. വിമലമായ മനസ്സിന്റെ അത്യുദാത്തമായ ത്യാഗപരിസമാപ്തിയുടെ ഫലമാണ് ശ്രേഷ്ഠമായ മോക്ഷാവസ്ഥ. ശുദ്ധമായ കാമനകളോടും, അര്‍ത്ഥശൂന്യമായ ജീവിതത്തോടും കൂടി ആരാണോ അറിയേണ്ട യഥാര്‍ത്ഥ തത്ത്വങ്ങള്‍ അറിഞ്ഞിട്ടുള്ളത് അവനാണ് ജീവന്മുക്തന്‍. ഹേ, ശുകദേവാ! അറിഞ്ഞാലും. പദാര്‍ത്ഥഭാവനാദാര്‍ഢ്യമാണ് ബന്ധനം. വാസനാനാശം തന്നെ മോക്ഷം. ജീവന്‍മുക്തനെക്കുറിച്ച് ഇനി വിശദീകരിക്കാം. തപസ്സ് മുതലായ സാധനകള്‍ ഒന്നും അനുഷ്ഠിക്കാതെ തന്നെ സ്വാഭാവികമായി ലോകത്തിലെ സുഖഭോഗങ്ങളില്‍ നിന്ന് വിരക്തനായിരിക്കുന്നവന്‍ ആരാണോ അവനാണ് ജീവന്‍മുക്തന്‍. പ്രാപഞ്ചിക സുഖദുഃഖങ്ങള്‍ ജീവന്‍മുക്തനെ ബാധിക്കുന്നില്ല. അപ്പപ്പോള്‍ ലഭിക്കുന്ന സുഖത്തില്‍ സന്തുഷ്ടിയോ ദുഃഖത്തില്‍ അസന്തുഷ്ടിയോ അനുഭവപ്പെടുന്നില്ല. ഏതവസ്ഥയും ജീവന്‍മുക്തന് ഒന്നുപോലെതന്നെ. കാമം, ക്രോധം, ഹര്‍ഷം, ശോകം തുടങ്ങിയ വികാരങ്ങളില്‍ നിന്ന് വിമുക്തനും അഹങ്കാരയുക്തമായ വാസനയെ സ്വാഭാവികമായിത്തന്നെ പരിത്യജിച്ചവനുമാണ് ജീവന്മുക്തന്‍. അവന്‍ ചിത്തത്തിന്റെ ഉദാത്തഭാവനയെ ആശ്രയിച്ച് സദാ ത്യാഗിയായിരിക്കും. പദാര്‍ത്ഥങ്ങളില്‍ കാമനകളില്ല. ബാഹ്യവിഷയങ്ങള്‍ മനസ്സിനെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. എപ്പോഴും അന്തര്‍മുഖമായ ദൃഷ്ടി. ശുദ്ധമായ, ശാന്തമായ മനസ്സ്. ചിത്തം സദാ സ്വസ്വരൂപമായ ആത്മാവില്‍ ലയിച്ചിരിക്കുന്നു. ആഗ്രഹമോ ആസക്തിയോ ഇല്ലാത്ത ഉദാസീനഭാവം, പ്രശാന്തഭാവം. ജീവന്‍മുക്തന്‍ രാഗദ്വേഷരഹിതനും ദുഃഖാദികളില്‍ നിരപേക്ഷനുമാണ്. ധാര്‍മ്മിക കര്‍മ്മങ്ങള്‍ അഅനുഷ്ഠിക്കുന്നവനായി കാണപ്പെടുമെങ്കിലും കര്‍മ്മാസക്തിയോ, ഫലേച്ഛയോ ഉണ്ടായിരിക്കുകയില്ല. അവന്‍ ധര്‍മ്മാധര്‍മ്മങ്ങളില്‍ നിര്‍ലിപ്തനായിരിക്കും. കര്‍മ്മനിരതനെങ്കിലും മോഹരഹിതനും ഉദ്വേഗരഹിതനുമായിരിക്കും. എല്ലാത്തിനും സാക്ഷിയെന്നോണം ജീവിതം നയിക്കും. ആഹാരം, വസ്ത്രധാരണം, ശയനം, ദേഹസംരക്ഷണം തുടങ്ങിയവയിലൊന്നും പ്രത്യേക നിഷ്ക്കര്‍ഷത പുലര്‍ത്തിയില്ല. പുളിപ്പ്, മധുരം, ഉപ്പ്, കയ്പ് എന്നിവയെ വേര്‍തിരിച്ചു പരിഗണിക്കുന്നില്ല. ആഹാരപദാര്‍ത്ഥങ്ങളെ സ്വാദിഷ്ടം, അസ്വാദിഷ്ടം, ദുസ്വാദിഷ്ടം എന്നിങ്ങനെ നോക്കുന്നില്ല. എല്ലാ രസങ്ങളേയും ഒന്നായിക്കരുതി ആഹാരം കഴിക്കുന്നു. ആപത്ത്, ഐശ്വര്യം, ദാരിദ്ര്യം തുടങ്ങിയ വിഭിന്നദശകളില്‍ സമഭാവനയോടുകൂടി എല്ലാ പരിതഃസ്ഥിതികളിലും സന്തുഷ്ടചിത്തനായിരിക്കും. ജനനമരണങ്ങളില്‍ ഹര്‍ഷശോകങ്ങളുണ്ടാകുന്നില്ല. സൃഷ്ടി-സ്ഥിതി-ലയാവസ്ഥകളിലും ഉന്നതി, അവനതികളിലും സമചിത്തനായിരിക്കാന്‍ ജീവന്‍മുക്തനു കഴിയുന്നു. ഒന്നിനോടും മമതയോ ഈര്‍ഷ്യയോ ഇല്ല. ലോകത്തിലെ എല്ലാ സമ്പദ്സമൃദ്ധികളുടേയും മദ്ധ്യേവിരാജിക്കുന്നവനെങ്കിലും ജീവന്‍മുക്തന്‍ എല്ലാത്തിനേയും പരധനമെന്നപോലെ കരുതി നിസ്പൃഹനായിരിക്കുന്നു. ആത്മാവില്‍മാത്രം പൂര്‍ണ്ണത്വാനുഭൂതിയോടിരിക്കുന്ന ആ മഹാത്മാവിനെയാണ് അറിവുള്ളവര്‍ ജീവന്‍മുക്തനെന്നു വിളിക്കുന്നത്. ജീവന്മുക്തനായ മഹാത്മാവ് ദേഹമുള്ളിടത്തോളം കാലം ദേഹസ്ഥിതനായി കാണപ്പെടുന്നു. തന്റെ ശരീരത്തെ കാലസാത്ക്കരിച്ചതിനുശേഷം ജീവന്‍മുക്തപദത്തെയും ത്യജിച്ച് നിശ്ചലമായ പവനനെപ്പോലെ വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നു. വിദേഹമുക്താവസ്ഥയില്‍ അഭിവ്യക്തമാകാത്തതും അനിര്‍വ്വചനീയവുമായ സത്ത് മാത്രമാണ് അവശേഷിക്കുന്നത്. അത് അത്യന്തം പൂര്‍ണ്ണമാണ്. ഭാവനാരഹിതമാണ്. ഹേ ശുകദേവാ,അങ്ങ് ബാഹ്യവും ആഭ്യന്തരവും ആയ ദൃശ്യങ്ങള്‍ കണ്ടിട്ടും അതിനെ കാണാത്തവനായിട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങ് സമ്പൂര്‍ണ്ണമായ കൈവല്യാവസ്ഥയില്‍ കേവലം സാക്ഷിരൂപത്തില്‍തന്നെ സ്ഥിതിചെയ്യുന്നു. ഇനി എന്താണ് സംശയിക്കുവാനുള്ളത്? ജനകമഹാരാജാവിന്റെ ഉപദേശങ്ങളെല്ലാം കേട്ട് ശ്രദ്ധയോടിരിക്കുകയായിരുന്നു ശ്രീശുകദേവന്‍. ഇതിനോടകം അദ്ദേഹത്തിന്റെ സംശയങ്ങളെല്ലാം നശിച്ചു കഴിഞ്ഞിരുന്നു. ശോകം,ഭയം, സംശയം, ഭ്രമം എന്നിവയൊന്നും കൂടാതെ കാമനാഹീനനായി പരമതത്ത്വസ്വരൂപമായ ആത്മാവില്‍ സ്ഥിരചിത്തനായിത്തീര്‍ന്നു. “പ്രഭോ, ആ തത്ത്വം എന്നില്‍ വിളങ്ങുന്നതായി ഞാനനുഭവിക്കുന്നു.” നിര്‍വികാരനായി ശുകദേവന്‍ മൊഴിഞ്ഞു. “ഞാന്‍ ധന്യനായി.” ജനകമഹാരാജാവ് സംതൃപ്തിയോടെ സാവധാനം എഴുന്നേറ്റു. “ഇനി ഞാന്‍ മഹാമേരുവിലേയ്ക്ക് നടക്കട്ടെ.” “അങ്ങയുടെ നിശ്ചയംപോലെ എല്ലാം സമംഗളം ഭവിക്കട്ടെ.” ജനകമഹാരാജാവിന്റെ കൊട്ടാരത്തില്‍നിന്ന് ശ്രീശുകദേവന്‍ യാത്ര പറഞ്ഞിറങ്ങി. നേരെ മഹാമേരു പര്‍വ്വതത്തിലെത്തി. അവിടെ വ്യാസഭഗവാന്‍ കാത്തിരിക്കുകയായിരുന്നു. പുത്രന്റെ പ്രശാന്തസുന്ദരമായ ഭാവവും തേജസ്സും കണ്ട് മഹാമുനി സംതൃപ്തനായി. ശ്രീശുകദേവന്‍ ആയിരം വര്‍ഷം മഹാമേരു പര്‍വ്വതത്തില്‍ വസിച്ച് ആത്മാനുചിന്തനത്തിലൂടെ നിര്‍വ്വികല്പസമാധിയിലെത്തിയ അദ്ദേഹം സങ്കല്പദോഷവിനിര്‍മുക്തനായി. ശുദ്ധസ്വരൂപനായി ആത്മപദത്തില്‍ താദാത്മ്യം പ്രാപിച്ചു.
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയുന്ന ഇന്നത്തെ മാലോം പ്രദേശത്തിന് ചിരപുരാതനമായ ഒരു ചരിത്രം തന്നെ ഉണ്ട്. പഴഞ്ചുല്ലുകളില്‍ പോലും കടന്നു കൂടിയിട്ടുള്ള മാലോത്തിന്‍റെ ചരിത്ര രേഖ നൂറ്റാണ്ടുകളോളം നീളും. ഇതിനുദാഹരണമാണ് “ഏറെ തിന്നാന്‍ മാലോത്ത്‌ എത്തണം”, “മല കയറിയാല്‍ മാലോത്ത്‌ എത്താം” തുടങ്ങിയ വായിത്താരികള്‍. മലകൾ കൊണ്ട് നിറഞ്ഞ ഈ പ്രദേശത്തിന് "മലകളുടെ ലോകം” അഥവാ “മഹാലോകം” എന്നതില്‍ നിന്നാണ് ഇന്നറിയപ്പെടുന്ന "മാലോം" എന്ന സ്ഥലപേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. കിഴക്ക് പുല്‍മേടുകള്‍ നിറഞ്ഞ കുടക് മാനിമലനിരകളും തെക്ക് കോട്ടന്‍ചേരിയും ചട്ടമലയും വടക്ക് മരുതോം മാനിയും, റാണിപുരവും പടിഞ്ഞാറ് എളേരി - പുന്നകുന്ന് കുന്നുകളും ഒരു കോട്ടപോലെ മാലോം ഗ്രാമത്തിന്‍റെ നാല് വശവും ഉയര്‍ന്നു നിന്ന് ഇവിടുത്തെ കാലവസ്ഥയെയും മണ്ണിനെയും സംരക്ഷിച്ചു നിറുത്തുന്നു. ഇന്നത്തെ വെള്ളരിക്കുണ്ട് താലൂക്കിലെ വടക്ക് കിഴക്കൻ മലനിരകളുടെ (റാണിപുരം - എണ്ണപ്പാറ ബെൽറ്റ്‌) തെക്കൻ പ്രദേശങ്ങൾ മുഴുവനായി (ഇന്നത്തെ നായിക്കയം ഇടത്തോട് മുതല്‍ കൊന്നക്കാട് അത്തിയടുക്കം വരെയുള്ള പ്രദേശങ്ങൾ) ഒരുകാലത്ത് മാലോം എന്നാണ് അറിയപെട്ടിരുന്നത്. കോട്ടന്‍ചേരി ദേവസ്ഥാനവും, അടുക്കളക്കുന്നു ഭഗവതി ക്ഷേത്രവും,മാലോത്തെ ഉയര്‍ന്ന മലനിരകളും തേജസ്വിനി പുഴയുടെ കൈ വഴികളായ ചൈത്രവാഹിനി പുഴയും നീലിപുഴയും അടങ്ങുന്ന ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നു. ഒരിക്കലും വറ്റാത്ത ഉറവകളും നല്ല കാലാവസ്ഥയും മാലോത്തിനെ നെല്ലിന്‍റെ നാടായി മാറ്റിയിരുന്നു. അതിനാല്‍ തന്നെ മാലോത്ത്‌ വരള്‍ച്ചയോ ദാരിദ്രമോ ഉണ്ടായതായി പഴമക്കാര്‍ക്ക് പോലും അറിവില്ല എന്ന് മാത്രവുമല്ല കലാപരമായും സാംസ്‌കാരികമായും വളരെ ഉയര്‍ന്ന തലത്തിലായിരുന്നു ഇവിടുത്തുകാരുടെ ജീവിതം എന്ന് ചരിത്രം തുറന്നുകാട്ടുന്നു. നാടന്‍ അനുഷ്ടാനങ്ങളുടെയും, കലകുടെയും സംഗമഭൂമി കൂടെയായിരുന്നു ഇവിടം. ഇന്നും മലയോര മേഖലയുടെ തന്നെ സാംസ്‌കാരിക തലസ്ഥാനമായി മാലോം കരുതപ്പെടുന്നു. മാലോത്തിന്‍റെ മണ്ണിലേക്ക് ആധുനിക കാര്‍ഷിക രീതിയും സംസ്കാരവും നാണ്യവികളുടെ വരവുമുണ്ടായത് മധ്യതിരുവിധാകൂറില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തോട് കൂടിയാണ്. മലയോരത്തെ ആദ്യ സിനിമ തിയേറ്ററും, മെച്ചപ്പെട്ട ആശുപത്രി സൗകര്യവും കുടിയേറ്റത്തിനു ശേഷമുളള കാലഘട്ടത്തിലെ മാലോത്ത് നിലനിന്നിരുന്നു. കൂടംമുട്ടിയിലെ ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും മാലോം മരുതോം റിസര്‍വ്വ് വനത്തില്‍പ്പെട്ട കൂടംമുട്ടിയില്‍ ബി.സി 300 കാലഘട്ടത്തിലെ ബ്രാഹ്മിലി ലിപികളും, എ.ഡി 500 കാലഘട്ടത്തിലെ ജ്യാമിതീയ രൂപങ്ങളും കൊത്തിയ പാറകള്‍ കണ്ടെത്തി. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും ഏറ്റുവും അധികം കാണപ്പെടുന്നത് ഇവിടെയാണ്. 2300 വര്‍ഷം മുന്പ് ഇവിടെ ഒരു സമൂഹം ജീവിച്ചിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. മരുതോത്ത് നിന്നും വനത്തിലുടെ 5 കി. മി കാല്‍നടയായി സഞ്ചരിച്ചാല്‍ കൂടംമുട്ടിയില്‍ എത്താം, ബ്രിട്ടീഷുകാരുടെ കാലത്ത് വനത്തിലുടെ നിര്‍മ്മിച്ചിട്ടുള്ള റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ മരുതോത്ത് നിന്ന് വാഹനത്തിലൂടെ ഇവിടെയും റാണിപുരത്തേക്കും എത്തിച്ചേരാം. 2300 വര്‍ഷത്തിനപ്പുറമുള്ള ബ്രാഹ്മിലിപിയും 1500 വര്‍ഷം മുമ്പുള്ള നന്ദരാജ ലിഖിതവുമാണു ഇവയെന്നു കോഴിക്കോട് സര്‍വകലാശാല മലയാളപഠനവിഭാഗം മുന്‍മേധാവിയും പുരാവസ്തു ഗവേഷകനുമായ ഡോ. പി.പവിത്രന്‍ പറഞ്ഞു. ഇത്രയധികം ശിലാലിഖിതങ്ങള്‍ ഒരിടത്തു കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘റ’ പോലുള്ള ഒരു കല്ലിലെ നാലുവരി ബ്രാഹ്മിലിഖിതം പ്രധാനപ്പെട്ടതാണെന്നാണു അഭിപ്രായം. ‘സഹത. നന്ന. കേക. രരരാഹു’ എന്നാണു ഇതുവായിക്കേണ്ടതെന്നും ചേരലാതരാജാവിനെ കൊലപ്പെടുത്തി നന്ദരാജാവ് യുദ്ധത്തില്‍ വിജയിച്ചതിന്റെ സൂചനയാണിതെന്നും ഡോ. പവിത്രന്‍ സൂചിപ്പിച്ചു. ഏഴിമലയ്ക്കടുത്ത പാഴി ആസ്ഥാനമായി മഗലാപുരം മുതല്‍ പാലക്കാടു വരെയുള്ള പ്രദേശങ്ങള്‍ നന്ദരാജാവിന്റെ ഭരണത്തിലായിരുന്നു. വനത്തിനുള്ളിലെ കൂടംമുട്ടി എന്ന സ്ഥലത്തെ പാറകളിലാണ് ലിഖിതങ്ങളുള്ളത്. പ്രാചീന മനുഷ്യരുടെ ജ്യാമിതീയ അറിവുകളുടെ തെളിവാണ് ഇവയെന്ന് ഇവിടെയെത്തിയ ഗവേഷകസംഘം പറഞ്ഞു. വയനാട്ടിലെ തൊവരി എഴുത്തു പാറയിലാണു സമാനമായ രേഖപ്പെടുത്തലുകള്‍ ഉള്ളത്. കൂടംമുട്ടിയിലെ കൂടം ആകൃതിയിലുള്ള കരിങ്കല്ലുകള്‍ മിക്കതും പ്രകൃതിക്ഷോഭത്തില്‍ നിലംപതിച്ചിട്ടുണ്ട്. റാണിപുരം ഗുഹയിലും മാനിപ്പുറത്തും കൂടംമുട്ടിയിലും കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തണമെന്നു ആവശ്യമുയര്‍ന്നു. 10 കിലോ മീറ്റര്‍ ചുറ്റളവിലാണു ഈ പ്രദേശങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രദേശത്തുള്ള ആദിവാസികള്‍ക്ക് ഇവിടത്തെ ശിലാലിഖിതങ്ങളെപ്പറ്റി അറിവുണ്ട്. മാലോത്തെ കാവുകൾ പുരാതന ഭാരതീയ സംസ്കൃതിയുടെ തിരുശേഷിപ്പുകളാണ് നമ്മുടെ കാവുകൾ, മാലോം കാവുകളുടെയും നാടാണ്. ചെറുതും വലുതുമായ ഇരുപതോളം കാവുകൾ നമുക്കുണ്ട്. മുക്രിപോക്കര്‍ ഐതിഹ്യം മാലോം കൂലോം ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടുന്ന ഒരു മുസ്ലിം തെയ്യമാണ്‌ “മുക്രിപോക്കര്‍” വടക്കന്‍ മലബാറില്‍ തെയ്യങ്ങള്‍ക്ക് പഞ്ഞമില്ലേലും മുസ്ലിം തെയ്യങ്ങള്‍ അപൂര്‍വമാണ്. അത്തരത്തിലൊന്നാണ് മാലോത്തെ മുക്രിപോക്കര്‍. പുരാതനമായ മാലോം കൂലോത്തിന്റെ അധീനതയിലുള്ള ദേശത്തിന്റെ സംരക്ഷകനായിരുന്നുവത്രേ നീതിമാനായ പോക്കര്‍. ഉള്ളാളം ദേശത്തുനിന്ന് പാണത്തൂര്‍ കിഴക്കേ കോവിലകത്തെത്തിയെന്നും അവിടെ നിന്ന് മാലോം കൂലോത്തിന്റെ സംരക്ഷകനായി വന്നുവെന്നുമാണ് ഐതിഹ്യം. അപവാദത്തില്‍ കുരുങ്ങിയ പോക്കര്‍ അപമൃത്യുവിനിരയായി. മരിച്ച പോക്കര്‍ കൂലോത്തെ തെയ്യങ്ങള്‍ക്കൊപ്പം ദൈവസാന്നിധ്യമായി. മാവിലന്‍ സമുദായത്തില്‍പ്പെട്ടവരാണ് ഈ തെയ്യത്തിന്റെ കോലമണിയുന്നത്. ദേഹശുദ്ധിവരുത്തി ക്ഷേത്ര മുറ്റത്തെ തറയില്‍ നിസ്‌കാരവും കഴിഞ്ഞാണ് പടിഞ്ഞാറ്റമുറ്റത്ത് കാത്തിരുന്ന ദേശദേവതമാര്‍ക്ക് മുന്നില്‍ മുക്രിപ്പോക്കര്‍ എത്തുനത്. വലിയ ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ ആജ്ഞക്കൊത്ത് പോക്കറും കൂടെ മണ്ഡലത്തു ചാമുണ്ഡിയും ഉറഞ്ഞാടും. യജമാനനോട് വിശ്വസ്തത പുലര്‍ത്തിയ പോക്കറെ ശത്രുക്കള്‍ ചതിച്ചു കൊന്നതാണ് എന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. പോക്കറുടെ കഥ... മാലോം കുലോം...നാട്ടുക്കൂട്ടം വായ്ക്കൈ പൊത്തി തൊഴുന്ന ബാലിക്കടക്കത്ത് ജന്മിത്തമ്പുരാന്റെ കോവിലകം… വിളിച്ചാൽ വിളികേൾക്കാത്ത വയലേലകളും നോക്കിയാൽ നോക്കെത്താത്ത മലനിരകളും കൂലോത്തിന് സ്വന്തം. പൂമുഖത്തും തിരുമുറ്റത്തും എന്നുമെപ്പോഴുമുണ്ട് കല്പനകിട്ടാൻ കാത്തുനിൽക്കുന്ന നായന്മാർ. ആണ്ടറുതി കണക്കുതീർക്കാനും നെല്ലളന്നു പത്തായം നിറക്കാനും നേരവും കാലവും പോരാ. പത്തായപ്പുരയിൽ പെൺപടയും ആലവാതിൽക്കൽ കാലിയാന്മാരും പൂമുഖത്തു പ്രമാണിമാരും ഒഴിഞ്ഞുനിന്ന നേരമില്ല. ചട്ടോപ്പാറ മുതൽ മരുതംകുന്നു വരെ പുനംക്രിഷി നോക്കിനടത്താൻ കാര്യക്കാരും കാര്യസ്ഥനും പോരെന്നായിരിക്കുന്നു. നോക്കാനാളില്ലാത്ത മണ്ണും വേൾക്കാനാളില്ലാത്ത പെണ്ണും ഒരുപോലെയല്ലേ. മലമുകളിൽ കൊയ്തുകൂട്ടിയ കറ്റകളൊന്നും കളത്തിലെത്താതെ പോകുന്നു. മലങ്കുടിയാന്മാർ മെതിച്ചുകൂട്ടിയത് പത്തായം കാണുന്നില്ല. ആരുണ്ട് ഉശിരു കാട്ടുന്നൊരു നേരുകാരൻ. തണ്ടും തടിയുമുള്ളൊരു കാര്യക്കാരനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഉള്ളാളത്ത് നിന്നൊരു വാല്യക്കാരൻ വന്നത്. ആള് മാപ്പിളയാണ്. കള്ളിമുണ്ടും കൈമുറിയൻ കുപ്പായവും ആളറ്റവും അരപ്പട്ടമിട്ട അഭ്യാസിയെ തമ്പുരാന് ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ട്ടപെട്ടു. ചോദിക്കാതെ തന്നെ ചോദിക്കാവുന്ന ചൊദ്യങ്ങൾക്കവൻ ഉത്തരം പറഞ്ഞു. നാട് ഉള്ളാളം….പേര് പോക്കറ് അഭ്യാസിയാണ്. ആരോടും നേരിടും...പൊതക്കാരനാക്കിയാൽ പ്രാണൻ തരും.തമ്പുരാൻ പിന്നൊന്നും പറഞ്ഞില്ല. അങ്ങനെ പോക്കർക്ക് മാലോം കൂലോത്ത് കാര്യസ്ഥപ്പണിയായി. നാളേറെ വേണ്ടിവന്നില്ല നന്മയുടെ നെയ്ത്തിരി കാണാൻ. വയൽ നിലത്ത് ആളടിയാന്മാർ വിയർപ്പു ചീന്തി. കിളിക്കൂടുണരും മുമ്പേ പണിയാളർ പണിനിലമണഞ്ഞു. ആർക്കുമില്ല വാക്കിനും നോക്കിനും നേരം. വയൽ വരമ്പിലും പറമ്പിടങ്ങളിലും പോക്കറുടെ തലമുട്ട് കണ്ടാൽ മതി പണിക്കാരുടെ കൂറ്റടങ്ങാൻ. നിസ്കാരനേരമൊഴികെ പോക്കർക്ക് സ്വന്തമായൊരു നേരം വേണ്ടായിരുന്നു. തമ്പുരാന്റെ മാറ്റാന്മാർക്കുമുണ്ടായി തെല്ലൊരു ഭയം. കൈക്കരുത്തും മെയ്യഭ്യാസവും മാത്രമല്ല മഹാജ്ഞാനിയും നീതിമാനുമാണ് പുതിയ കാര്യക്കാരനെന്ന് അനുഭവക്കാർ അടുപ്പക്കാരോട് പറഞ്ഞു. തമ്പുരാൻ ഇന്നലെക്കേറിവന്നവനോട് ഇത്രവേഗം അടുത്തത് കാലദോഷമെന്നു കരുതി കാര്യക്കാർ. തൻകാര്യം നടന്നിട്ട് തമ്പുരാൻ കാര്യം എന്നു കാര്യം നടത്തിയോർക്കൊക്കെ പോക്കർരൊരു കണ്ണിൽ കരടായി. കള്ളത്തരവും കടും കണക്കും പലപ്പോഴായി പിടികൂടിയ പോക്കർ അവർക്ക് ദു:സ്വപ്നമായി. തമ്പുരാന്റെ ചെവിയിൽ പോക്കറെക്കുറിച്ചു കഥ ചമചു പാടിയവരൊക്കെ പടിക്കു പുറത്തായി. അങ്ങനെയൊരു ദിവസം അസർ ബാങ്ക് കഴിഞ്ഞ് പുറത്തിറങ്ങവേ ശീതക്കാറ്റിൽ ഓടിയെത്തുകയായിരുന്നു മലങ്കുടിയാൻ മായിലൻ. ഊയന്റശമാനാ!! പെരുമ്പന്നി പൊനത്തിൽ കീഞ്ഞ് പൊനം മുടിക്കുന്നു. ഓടിവായെന്റെശമാനാ… പോക്കർ ആകാശത്തേക്ക് നോക്കി. പതിവില്ലാത്തൊരു മിശിറും കരിങ്കാറും. എടവം തുടങ്ങാൻ ഇനിയുമുണ്ട് രണ്ടു പക്കം…എന്നിട്ടുമെന്നിട്ടും മാനം പോലെ മനസ്സിനുമുണ്ട് ശീലം കെട്ടൊരു ശീക്ക്. പന്നിക്കുന്തവും വാളും ചുരികയും കയ്യോങ്ങിയെടുത്ത് പോക്കർ മായിലനൊപ്പം കുന്നു കേറി. മരുതോം കുന്നിലെ പന്നിമടയിൽ പോക്കറുടെ ചിതറിത്തെറിച്ച ശവം കണ്ടത് പിറ്റേന്ന് പ്രഭാതത്തിലാണ്. ഓടിക്കൂടിയവർക്ക് കാണാനും കഥ് പറയാനും ഒരുപാടുണ്ടായിരുന്നത്ത്രെ ലക്ഷണങ്ങൾ… കാട്ടുപന്നി കടിച്ചെറിഞ്ഞതോ കാട്ടാളമനസ്സുകൾ ചീന്തിച്ചതിച്ചതോ? കഥകൾ പലതും പറന്നു പാറി…മാലോം കൂലോത്തെ തിരുമുറ്റത്ത് നേരു മാത്രം നടത്തിയ പോക്കറുടെ പതിഞ്ഞ നടത്തവും ചിലമ്പിച്ച കൂറ്റും അഞ്ചുനേരത്തെ ബാങ്കിനൊപ്പം കേൾക്കാൻ തുടങ്ങി. ഉടയോന്ന് ഉയിര് നൽകിയ പോക്കർ നാട്ടിന്നും നല്ലോർക്കുമോർക്കാൻ തെയ്യക്കോലമായി മാറി. മലയവണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഇവിടെ തെയ്യക്കോലധാരികള്‍. എന്നാല്‍ മാപ്പിളത്തെയ്യവും ചാമുണ്ഡിയും കെട്ടിയാടുന്നത് മാവിലന്‍ സമുദായക്കാരാണ്. തലപ്പാവ്, താടി, കൈലി മുണ്ടുമാണ് വേഷം. പുകയിലയും വെറ്റിലടക്കയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു നേര്‍ച്ചകള്‍. ഇന്നും കാസർകോട്ട് ജില്ലയിലെ മാലോം ജുമാമസ്ജിദിൽ അസർ ബാങ്ക് വിളി മുഴങ്ങുമ്പോൾ മാലോം കൂലോത്തെ തിരുമുറ്റത്ത് മുക്രിപോക്കർ തെയ്യം ഉറഞ്ഞാടുന്നു; മതസൌഹാർദ്ദത്തിന്റെ മഹനീയമാത്ര്കയായി. കുടിയേറ്റ ചരിത്രം 1950 കളില്‍ ആയിരുന്നു മലോത്തെകുള്ള കുടിയേറ്റം ആദ്യമുണ്ടായത്. കുടിയേറ്റക്കാരില്‍ ചെറിയ ഒരു വിഭാഗത്തെ ഒഴിച്ച് നിറുത്തിയാല്‍ എല്ലാവരും തന്നെ ക്രൈസ്ത്വവരയിരുന്നു. രണ്ടാം ലോകമഹാ യുദ്ധം മൂലമുണ്ടായ പട്ടിണി കുടിയേറ്റം വേഗത്തിലാക്കി. കുടിയേറ്റക്കാരില്‍ അതികവും കോട്ടയം ജില്ലയിലെ പാല,കഞ്ഞിരപള്ളി, ഇടുക്കി ജില്ലയിലെ തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതിനാല്‍ തന്നെ ഇന്നും ഈ പ്രദേശങ്ങളുമായി മാലോംകാര്‍ക്ക് നല്ല ബന്ധം നിലനിൽക്കുന്നു. സമീപപ്രദേശങ്ങളിൽ വച്ച് ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണും, ഒരിക്കലും വറ്റാത്ത ജലലഭ്യതയും കുടിയേറ്റക്കാർക്ക് മാലോത്തെ പ്രിയങ്കരമാക്കി... മലയോരത്തെ ആദ്യ ദേവാലയമായ ചിറ്റാരിക്കാൽ നിന്നും പിന്നീട് മാലോം കേന്ദ്രമാക്കി സ്വാതന്ത്ര ഇടവകയാകുകയും... ഇന്ന് മാലോം ഇടവകയിൽ നിന്ന് തിരിഞ്ഞ് ഏകദേശം എട്ടോളം പുതിയ ഇടവകകൾ മാലോം പ്രദേശത്ത് നിലനിൽക്കുകയും ചെയ്യുന്നുവെന്നത് അന്നത്തെ കുടിയേറ്റ ജനതയുടെ പിന്മുറക്കാരുടെ സാന്ദ്രത കാണിക്കുന്നു. മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റ കാലത്ത് ഭുഉടമകള്‍ ജന്മിമാരോ തറവട്ടുകാരോ ആയിരുന്നു. ഇവരുടെ അടിയന്മാരായായി താഴ്ന്ന ജാതിയില്‍ പെട്ടവരും മാലോത്ത്‌ ഏറെ ഉണ്ടായിരുന്നു ഇവർ പഴയ തുളുനാട്ടിൽ നിന്നും ഇവിടെ എത്തിയവരാണ് എന്ന് കരുതപ്പെടുന്നു. ഇന്നും ഇവരിലെ പഴയ തലമുറ സംസാരിക്കുന്ന ഭാഷ കാട്ടുതുളു എന്ന തുളുഭാഷയുടെ വകഭേദമാണ്. ജാതിവ്യവസ്ഥയിൽ ഉണ്ടായിരുന്ന ഈ സാമുഹിക വ്യവസ്ഥിതി മാറ്റാന്‍നും അന്നുവരെയുണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമായി കൂലിയായി അരിക്ക് പകരം പണം നല്‍കാനും കുടിയേറ്റക്കാര്‍ സഹായിച്ചു. അധ്വാനശീലരായിരുന്ന ക്രിസ്ത്യൻ കുടിയേറ്റ ജനത മലനിരകളോടും, മലപനിയോടും, വന്യജീവികളോടും മല്ലിട്ട് പുല്‍ത്തയ്ലവും, കപ്പയും, പുനം നെല്ലും കൃഷി ചെയ്ത്, പിന്നീടു റബ്ബര്‍റും, തെങ്ങും ഒക്കെ നട്ട്പിടുപിച്ചു. മാലോത്തെ കടുനിറഞ്ഞ കൃഷി ഇല്ലാതെ കിടന്നിരുന്ന മലനിരകള്‍ ഓരോന്നായി അവര്‍ കീഴടക്കി. സഹ്യസാനുക്കള്‍ അവരുടെ കൈകരുത്തും മനക്കരുത്തും കണ്ടു ശിരസ് നമിച്ചു. അങ്ങനെ മധ്യതിരുവിതാംകൂർ സംസ്കാരവുമായി കൂടിച്ചേർന്ന് പുതിയ ഒരു സംസ്കാരവും, പതിയെ പള്ളിയും പള്ളിക്കൂടവും ആശുപത്രിയും സിനിമാകൊട്ടകയുമടക്കം മലനാടിന്റെ സിരാകേന്ദ്രമായി മാലോം മാറി. നാണ്യവിളകളുടെ വരവോടെ അടിസ്ഥാന വികസനവും മാലോത്ത് വന്നെത്തി. കുടിയേറ്റ കേന്ദ്രമായ തോമപുരവുമായി (ഇന്നത്തെ ചിറ്റാരിക്കാല്) മായാണ് ആദ്യം കുടിയേറ്റ ജനത ബന്ധപെട്ടിരുന്നത്. സൌത്ത് കനാറ ജില്ലയില്‍ പെട്ടിരുന്ന ചിറ്റാരിക്കാല് അന്ന് മംഗലാപുരം ലാറ്റിൻ രൂപതയുടെ കീഴിലായിരുന്നു. നീലേശ്വരം ലാറ്റിൻ പള്ളി വികാരിയായിരുന്ന ഫാദര്‍ ജെറോം ഡിസൂസ ആയിരുന്നു ആദ്യകാലകുടിയേറ്റക്കാരുടെ ആദ്യല്‍മിക ആവശ്യങ്ങള്‍ നടത്തിയിരുന്നത്. യാത്രമാര്‍ഗം എന്നത് അന്ന് കാല്‍നട മാത്രമായിരുന്നു. മാലോത്തേക്ക് വരണമെങ്കിൽ പയ്യന്നൂര്‍ നിന്ന് ചെറുപുഴ വരെയും കാഞ്ഞങ്ങാട് നിന്ന് കള്ളാര്‍ വരെയും അന്ന് ബസ്‌ സര്‍വീസ് ഉണ്ടായിരുന്നു, ചെറുപുഴയില്‍ നിന്നും പറമ്പ കൂടിയും,കള്ളാര്‍ നിന്ന് മരുതോം കൂടിയും കിലോമീറ്റര്റുകള്‍ വനത്തിലൂടെ നടന്നാണ് ആളുകള്‍ ഇവിടെ എത്തിയിരുന്നത്. നീലേശ്വരത്തു നിന്ന് മുക്കട വരെ തേജസ്വിനി പുഴയിലൂടെ ബോട്ട് സര്‍വിസ് ഉണ്ടായിരുന്നു. എന്നിരുന്നാലും പലപ്പോഴും പ്രതികൂല കാലാവസ്ഥയും വന്യമൃഗ ആക്രമണവും ദുർഘട പാതകളും കാരണം കാഞ്ഞങ്ങാടും, നീലേശ്വരത്തു, പയ്യന്നൂരും ഒക്കെ വന്നു ട്രെയിന്‍ ഇറങ്ങിയാലും മാലോത്ത്‌ എത്തണേല്‍ ദിവസങ്ങള്‍ നീണ്ട കാല്‍നട യാത്ര തന്നെ വേണമായിരുന്നു. ആദ്യകാല റോഡുകള്‍ എന്നത് തന്നെ കൂപ്പ് ലോറികളെ ഉദേശിച്ചുള്ളവയായിരുന്നു.(മംഗലാപുരം സ്വദേശിയായ ഫെര്‍ന്ണാണ്ടസ് എന്നയാളാണ് കാഞ്ഞങ്ങാട് – കൊന്നക്കാട് റോഡ്‌ നിര്‍മിച്ചതെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നുമാറിയുന്നു.) ആദ്യകാലത്ത് ബസ്‌ സര്‍വീസ് അടുക്കം പരപ്പ വഴി വെള്ളരികുണ്ട് വരെയായിരുന്നു. അറുപതുകളുടെ അവസാനത്തോടെ മാലോം പ്രദേശത്തേക്ക് ബസ്‌ എത്തി. മാലോത്ത്‌ ആദ്യമെത്തുന്ന ബസ്‌ ബദരിയാ മോട്ടോര്‍സിന്‍റെ “ബി.എം.എസ് ബസ്‌” ആണ്. പിന്നീട് മാലോം കടന്ന് കൊന്നക്കടേക്കും പുഞ്ചക്കും ഒക്കെ ബസ് ഓടി. ഇന്ന് അടുത്ത പട്ടണങ്ങളിലെക്കും കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ അടക്കം കൊന്നക്കാട് നിന്നും പുറപെടുന്നു. മാലോം മുത്തപ്പൻ വള്ളിക്കടവിൽ സ്ഥിതി ചെയ്യുന്ന മാലോം സെന്റ് ജോർജ് ഇടവക ദേവാലയത്തിലെ വിശുദ്ധ ഗീർവർഗീസ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ കുടിയേറ്റ ക്രിസ്ത്യാനികളാലും, പ്രദേശവാസികളായ ഹൈന്ദവ സഹോദരങ്ങളാലും ഇവിടെയും സമീപ പ്രദേശങ്ങളിലും മാലോം മുത്തപ്പൻ എന്നാണ് അറിയപ്പെട്ടിരുന്നത് · കുടിയേറ്റ വിവരങ്ങള്‍ക്ക് കടപ്പാട് : “മാലോം സെന്‍ ജോര്‍ജ് ദേവാലയ പ്രതിഷ്ഠ സ്മരണികയും,കുടിയേറ്റ ചരിത്രവും” – (1991) ചൈത്രവാഹിനി പുഴയുടെ പേരിന് പിന്നിൽ. അന്നൊരു ചൈത്ര പൗർണമിയായിരുന്നു. സമയം 1992 ഏപ്രിൽ 17 വൈകിട്ട് അഞ്ച്. സ്ഥലം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വയനാടുകാരൻ ടി.എ.അഷറഫിന്റെ മാലോം വള്ളിക്കടവിലെ കൊച്ചു വാടകമുറി. വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം പ്രസിഡന്റ് ജോർജുകുട്ടി തോമസ് വർഷങ്ങൾക്കു പിറകിലെ ഓർമകൾ ചികഞ്ഞെടുത്തു. യുവാക്കളുടെ സാംസ്കാരിക സംഘടനയായ കസ്ബ യുവജന കേന്ദ്രത്തിന്റെ പ്രത്യേക ജനറൽബോഡി യോഗം കൂടിയായിരുന്നു അത്. അന്നത്തെ യോഗ അജൻഡ ഒരു കാര്യത്തിൽ മാത്രമൊതുങ്ങുന്നതായിരുന്നു. അന്നു വരെ കൊന്നക്കാട് പുഴ, പറമ്പാറ്, പുങ്ങംചാൽ പുഴ, മങ്ങോട് പുഴ എന്നൊക്കെ വിവിധ സ്ഥലങ്ങളിൽ സ്ഥലനാമങ്ങളാൽ മാത്രം അറിയപ്പെട്ടിരുന്ന, കോട്ടഞ്ചേരിക്കുന്നിലെ തടാകത്തിൽ നിന്ന് ഉത്ഭവിച്ച് മുക്കടയിൽ കാര്യങ്കോട് പുഴയുമായി സംഗമിക്കുന്നതുമായ പുഴക്ക് ഒരൊറ്റ പേരു ചാർത്തണം. പേര് ഞാൻ കണ്ടെത്തിയിട്ടുണ്ടായിരുന്നു – "ചൈത്രവാഹിനി". ആദ്യ കേൾവിയിൽ തന്നെ ഹൃദയഹാരിയായ ആ പേര് യോഗം ഏകകണ്ഠമായി അംഗീകരിച്ചു. അങ്ങനെയായിരുന്നു ചൈത്രവാഹിനി എന്ന പേര് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രധാന പുഴയ്ക്ക് വന്നു ചേർന്നത്. എന്തുകൊണ്ട് ഈ പേര്? കസ്‌ബ യുവജന കേന്ദ്രം ആരംഭിച്ചത് അതിനും 3 വർഷം മുൻപുള്ള ഏപ്രിലിലെ വിഷുദിനത്തിൽ മേടം ഒന്നിനായിരുന്നു. അത് ചൈത്രമാസമായിരുന്നു. ചൈത്രമെന്നാൽ വസന്തത്തിന്റെ മാസം. ഞങ്ങളുടെ ക്ലബ് നാട്ടിൽ വസന്തം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ -ചൈത്രത്തെ - വഹിക്കുന്നവളാണ് ഞങ്ങളുടെ ഹൃദയവാഹിനിയായ പുഴ. മലയോരത്തിന്റെ ഈ പുണ്യവാഹിനിക്ക് പേര് ചൈത്രവാഹിനിയെന്ന പേര് അങ്ങനെ ഉറപ്പിച്ചു. അക്കാലത്ത് മലയാള മനോരമയുടെ ലേഖകനായിരുന്നു ഞാൻ. മനോരമ കണ്ണൂർ യൂണിറ്റിലെ അന്നത്തെ മേധാവി ഇ.സോമനാഥിനും ഈ പേര് ഇഷ്ടമായി. അദ്ദേഹം എല്ലാ പുഴ വാർത്തകളിലും ചൈത്രവാഹിനി എന്നു തന്നെ ചേർത്തു. പത്രവാർത്തകളിൽ പുഴയ്ക്ക് ഒറ്റപ്പേര് ചൈത്രവാഹിനി എന്ന് നൽകിത്തുടങ്ങിയത് പേരിന് അംഗീകാരം കിട്ടാൻ എളുപ്പമായി. പിന്നീട് മറ്റ് പത്രങ്ങളും ചൈത്രവാഹിനി എന്ന് എഴുതിത്തുടങ്ങി. പുങ്ങംചാലിൽ പുഴയ്ക്ക് പാലം വേണമെന്ന ആവശ്യം നിയമസഭയിൽ അവതരിപ്പിക്കവേ അന്നത്തെ തൃക്കരിപ്പൂർ എംഎൽഎ കെ.പി.സതീഷ്ചന്ദ്രൻ ചൈത്രവാഹിനി എന്ന പേര് ഉപയോഗിച്ചത് പാലത്തിന് അനുമതി ലഭിച്ചപ്പോൾ ആ പേരിന് ഔദ്യോഗിക പരിവേഷം ലഭിക്കാനും ഇടയാക്കി. ക്രമേണ ജനമനസ്സുകളിൽ ചൈത്രവാഹിനി ഇടം നേടി. പേരിടലിന്റെ രജത ജൂബിലി ആഘോഷം ക്ലബ് പ്രവർത്തകർ 4 വർഷം മുൻപ് വള്ളിക്കടവ് കല്ലങ്കയത്ത് ചൈത്രവാഹിനി പുഴയിലിറങ്ങി നിന്ന് കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിച്ചിരുന്നു. ഈ വർഷം ഇന്നലെയാരുന്നു ചൈത്ര പൗർണമി. കോവിഡ് സാഹചര്യമായതിനാൽ ഓൺലൈൻ പരിപാടിയായാണ് പേരിടലിന്റെ 29ാം വാർഷികം ഇന്നലെ ആഘോഷിച്ചത്. മനോരമ : ഏപ്രിൽ 28, 2021 ചൈത്രധാര തടാകം പുഴയുടെ പേരിന് പിന്നാലെ ഉൽഭവ സ്ഥാനങ്ങളിലൊന്നായ കോട്ടഞ്ചേരി മല മുകളിലെ ചെറുതടാകം ചൈത്രധാര എന്ന് അറിയപ്പെട്ട് തുടങ്ങി മാലോം റിവർ ഐലൻഡ്സ് ചൈവാഹിനി പുഴയിലെ വള്ളിക്കടവ് സമീപമുള്ള ചെറു തുരുത്തുകൾ മാലോം റിവർ ഐലൻഡ്സ് എന്ന പേരിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രസിദ്ധമായ ഒരിടമായി മാറി. വിവാഹ ഫോട്ടോഗ്രാഫിക്കും, ഒഴിവു സമയം ചെലവിടാനും ഒക്കെയായി ഇന്ന് നിരവധിയാളുകൾ ഇവിടെ എത്തുന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
സിംപിളായി പറഞ്ഞാല്‍ കോടതികളും ഗവര്‍ണ്ണറും കേന്ദ്ര ഗവണ്‍മെന്‍റും ചേര്‍ന്ന് ഒരു സംസ്ഥാനത്ത് പതിനഞ്ച് ശതമാനം വോട്ടു പോലും കിട്ടാത്ത ആര്‍.എസ്.എസിന്‍റെ നോമിനികളെ സകല സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരാക്കും.അങ്ങനെ മത നിരപേക്ഷമായി പ്രതിരോധിച്ചു നില്‍ക്കുന്ന അവസാനത്തെ സംസ്ഥാനത്തിന്‍റെ യുവ മസ്തിഷ്കങ്ങളെ കൂടി വര്‍ഗീയവല്‍ക്കരിക്കും.എങ്ങനെയും കമ്യൂണിസ്റ്റുകാരെ തുരത്തി അധികാരം കിട്ടാന്‍ വെമ്പുന്ന സുധാകര സതീശന്മാര്‍ അതിന് നിര്‍ലജ്ജം കൂട്ടുനില്‍ക്കും. അതാണ് കൂട്ടരേ നടക്കുന്നത്. 2013ലാണ് യു.ജി.സി. റെഗുലേഷന്‍സ് വരുന്നത്. 2022 വരെ എല്ലാ കോടതികള്‍ക്കും അവ വെറും റെഗുലേഷന്‍സ് മാത്രമായിരുന്നു .അതായത് ഉദ്യോഗസ്ഥര്‍ എഴുതി ഉണ്ടാക്കിയവ മാത്രം. ഉദ്യോഗസ്ഥര്‍ എഴുതിയുണ്ടാക്കിയ ചട്ടങ്ങള്‍ ലെജിസ്ലേറ്റീവ് അസംബ്ലികളോ പാര്‍ലമെന്‍റോ പാസാക്കിയ നിയമങ്ങള്‍ക്കു താഴെ മാത്രം നില്‍ക്കുന്നവയായിരുന്നു 2022 മാര്‍ച്ച് വരെ ഹൈക്കോടതികള്‍ക്കും സുപ്രീം കോടതിക്കും. അതായത് ജനാധിപത്യ നിയമനിര്‍മ്മാണ സഭകള്‍ക്കു താഴെ മാത്രമാണ് ബ്യൂറോക്രസിയെന്ന ശരിയായ ഭരണഘടനാ തത്വം ഉയര്‍ത്തിപ്പിടിച്ചിരുന്നതെന്ന് ചുരുക്കം. എന്നാല്‍ 2022 മാര്‍ച്ച് മാസത്തിലെ ഒരു സുപ്രഭാതത്തില്‍ ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഗുജറാത്തില്‍ നിന്നുള്ള ഒരു കേസില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് യു.ജി.സി. ഗൈഡ് ലൈന്‍സ് മൂലനിയമത്തിന്‍റെ ഭാഗമായി കാണണമെന്നും sub- ordinate legislation അല്ല എന്നും സംസ്ഥാന നിയമത്തിന്‍റെ മുകളില്‍ ആണ് അതെന്നും ആര്‍ട്ടിക്കിള്‍ 254 അനുസരിച്ച് വിധിക്കുകയാണ്.ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭകളും പാര്‍ലമെന്‍റും എന്ത് നിയമമുണ്ടാക്കിയാലും അതിനെ മറികടക്കാന്‍ രാജ്യത്തെ എക്സിക്യൂട്ടീവിന് ആവുന്ന ഒരു സംവിധാനത്തിലേക്ക് ചുവടുമാറുകയാണ്.ജനാധിപത്യത്തെയും ലെജിസ്ലേച്ചറിനേയും ഉദ്യോഗസ്ഥമേധാവത്വത്തിന് കീഴ്പ്പെടുത്തുന്ന തികച്ചും ജനാധിപത്യവിരുദ്ധത അരങ്ങേറുകയാണ്. ഫലമോ? ഈ വിധിയോടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും നിലനിന്നിരുന്ന സംസ്ഥാന നിയമസഭകള്‍ പാസാക്കിയ സര്‍വകലാശാലാ നിയമങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറന്നു. ഒപ്പം ഫെഡറല്‍ തത്വങ്ങളും. അതാത് യൂണിവേഴ്സിറ്റികള്‍ സര്‍വകലാശാലാ നിയമങ്ങള്‍ക്കനുസൃതമായി നിയമിച്ച മുഴുവന്‍ വി.സി.മാരും തൃശങ്കുവിലായി. അതിന്‍റെ ആദ്യത്തെ ബലിയാട് സ്വാഭാവികമായും കേരളത്തില്‍ നിന്നുതന്നെ ഉണ്ടായി. കേരള സാങ്കേതിക സര്‍വകലാശാല നിയമമനുസരിച്ച് നിയമിതയായ വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീയുടെ നിയമനം സുപ്രീം കോടതി മേല്‍വിധി ചൂണ്ടിക്കാട്ടി റദ്ദ് ചെയ്തു. അതിന്‍റെ തുടര്‍ച്ചയെന്നോണം കേരള ഹൈക്കോടതി കേരള ഫിഷറീസ് സര്‍വകലാശാല വി.സി. ഡോ.കെ.റിജിജോണിന്‍റെ നിയമനവും റദ്ദാക്കി.ഗവര്‍ണ്ണറാകട്ടെ കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെ വി.സി.മാരെ പുറത്താക്കാന്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കി. ഉത്തരവ് കോടതിയില്‍ നിലനില്‍ക്കില്ലെന്നായപ്പോള്‍ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു. ഇതെല്ലാം ഇടത് ഭരണത്തിന് വന്‍ തിരിച്ചടിയെന്ന് ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍. ഇടത് ഭരണം നിയമാനുസൃതം നിയമിച്ച വി.സി.മാരെ മുഴുവന്‍ അവരുടെ അതത് രംഗത്തെ പ്രാഗല്‍ഭ്യവും യോഗ്യതയും പോലും പരിഗണിക്കാതെ പിന്‍വാതില്‍ നിയമനമെന്ന അങ്ങേയറ്റം നിന്ദ്യവും മ്ലേച്ഛവുമായ പ്രചണ്ഡ പ്രചാരണത്തിലാണ് പ്രതിപക്ഷം. ഇതിന്‍റെ ആത്യന്തിക ഫലം എത്ര ഭീകരമാണെന്ന് ഇവരാരും കണക്കാക്കുന്നതേയില്ല.ഫലത്തിലുണ്ടാവാന്‍ പോകുന്നതെന്താണ്. നേരത്തെ ചൂണ്ടിക്കാണിച്ചപോലെ ആര്‍.എസ്.എസ്.നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണകൂടം രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളിലും തങ്ങളുടെ സ്വന്തക്കാരായ ആര്‍എസ്എസ്കാരെ നിയമിക്കും. സര്‍വകലാശാലകളുടെ നയപരമായ തീരുമാനങ്ങളടക്കം എടുക്കാനും നിയമനമടക്കമുള്ള എല്ലാ കാര്യങ്ങളും നടത്താനും അധികാരമുള്ള സ്ഥാനങ്ങളാണ് ഇങ്ങിനെ ചുളുവില്‍ കേന്ദ്ര സര്‍ക്കാര്‍ കയ്യടക്കുന്നത്. വളര്‍ന്നു വരുന്ന യുവതലമുറയെ മുഴുവന്‍ വര്‍ഗീയവല്‍ക്കരിക്കാനുളള കുറുക്കുവഴിയാണ് ഇത് വഴി കേന്ദ്ര സര്‍ക്കാര്‍ തുറക്കുന്നത്. യുജിസി ഗൈഡ് ലൈന്‍ പ്രകാരം ഒരു വി.സി.യെ നിയമിക്കുവാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നോക്കൂ. അതിനായി ആദ്യം ഏറ്റവും ചുരുങ്ങിയത് മൂന്നംഗങ്ങളെങ്കിലും ഉള്ള ഒരു സെര്‍ച്ച് കമ്മിറ്റിയെ നാമനിര്‍ദ്ദേശം ചെയ്യണം. ഒരംഗത്തെ ജനാധിപത്യ രീതിയില്‍ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്ത അവിടത്തെ സെനറ്റാണ് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. ബാക്കി രണ്ടില്‍ ഒരാളെ യുജിസി(ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ) നോമിനേറ്റ് ചെയ്യും. ഒരാളെ ചാന്‍സലര്‍ അഥവാ ഗവര്‍ണറും നോമിനേറ്റ് ചെയ്യും. എന്നു വെച്ചാല്‍ സെര്‍ച്ച് കമ്മിറ്റിയില്‍ കൃത്യമായും കേന്ദ്ര സര്‍ക്കാരിന് ഭൂരിപക്ഷമായെന്ന് ചുരുക്കം. തീര്‍ന്നില്ല. ഈ കമ്മറ്റി വി.സി. നിയമനത്തിനായി മൂന്ന് പേര്‍ വരെയുള്ള ഒരു പാനല്‍ ചാന്‍സലര്‍ അഥവാ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം. ഇതില്‍ നിന്നും ഒരാളെ ഗവര്‍ണര്‍ തിരഞ്ഞെടുക്കും.ഈ തിരഞ്ഞെടുപ്പിന് ഗവര്‍ണര്‍ക്കുള്ള അധിക യോഗ്യത എന്താണ് എന്ന് ആര്‍ക്കും അറിയില്ല. തിരഞ്ഞെടുക്കപ്പെടുന്നത് ആര്‍എസ്എസ് കാരോ ആര്‍എസ്എസ് ആശയം വെച്ച് പുലര്‍ത്തുന്നവരോ ആയിരിക്കും എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈയടുത്ത കാലത്ത് കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലും വി സിമാരായി നിയമിച്ചവരെ നോക്കിയാല്‍ മതി. അറിയപ്പെടുന്ന ആര്‍.എസ്.എസ് അനുഭാവിയായ മോഹനന്‍ കുന്നുമ്മലിനെ ആരോഗ്യസര്‍വകലാശാലയുടെ വി.സി.യാക്കിയപ്പോള്‍ കേന്ദ്ര സര്‍വകലാശാലയുടെ വി.സി.യായി തമിഴ്നാട്ടുകാരനായ മുന്‍ എബിവിപി നേതാവിനെത്തന്നെ തിരഞ്ഞെടുത്തു. മാത്രമല്ല, കേരള സര്‍വകലാശാലയ്ക്ക് ഇന്ത്യയിലാദ്യമായി ഡബിള്‍ പ്ലസ് അംഗീകാരം നേടിക്കൊടുത്ത വൈസ് ചാന്‍സലര്‍, പ്രഗത്ഭ ശാസ്ത്രജ്ഞന്‍ ഡോ. മഹാദേവന്‍ പിള്ള കഴിഞ്ഞ മാസം കാലാവധി കഴിഞ്ഞു സ്ഥാനമൊഴിഞ്ഞപ്പോള്‍ ഗവര്‍ണര്‍ പകരം ചാര്‍ജ് കൊടുത്തത്, ആര്‍.എസ്.എസ് സംഘ് ചാലകിന്‍റെ പ്രസംഗം കേള്‍ക്കാന്‍ മുന്നില്‍ ചെന്നിരിക്കുന്ന ഇതേ ഡോ.മോഹനന്‍ കുന്നുമ്മലിന്! ഇതൊന്നും പക്ഷേ അറിയാത്ത ഒരുകൂട്ടര്‍ ഇപ്പോഴും കേരളത്തിലുണ്ട്. കേരളത്തിലെ പ്രധാന പ്രതിപക്ഷം. അവര്‍ക്ക് നാട് വര്‍ഗീയമായി വിഭജിക്കപ്പെട്ടാലും വേണ്ടില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ തുരത്തി അധികാരക്കസേരയിലിരിക്കണം.അതിനവര്‍ ഏതറ്റം വരെയും പോകാന്‍ സന്നദ്ധമാണ്. അതുകൊണ്ട് തന്നെ ഈ അട്ടിമറിക്കെല്ലാം അവര്‍ ഗവര്‍ണ്ണര്‍ക്കൊപ്പമാണ്. അധികാരത്വര മൂത്ത് ഭ്രാന്തരായ ഈ കോണ്‍സ്സുകാരെ നമുക്ക് വിടാം.എന്നാല്‍ ചക്രവ്യൂഹമൊരുക്കുന്ന ഈ വര്‍ഗീയ ഫാസിസ്റ്റുകളുടെ ആദ്യ ഇരയാവുന്ന ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്നതെന്ന് കരുതുന്ന ഒരു കക്ഷിയുണ്ടല്ലോ പ്രതിപക്ഷത്ത്. അവരും കണ്ണടച്ചിരുന്ന് ഒരു സമുദായത്തെ മുഴുവന്‍ അറവുശാലയിലെത്തിക്കുവാന്‍ വെളളിക്കാശെണ്ണി വാങ്ങുന്നുണ്ടോ എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് കേരളം•
Home » ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ നിന്ന് റിമിയും വിജയ് യേശുദാസും പിന്‍മാറണം; ആവശ്യവുമായി ഗണേഷ്‌കുമാര്‍ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ നിന്ന് റിമിയും വിജയ് യേശുദാസും പിന്‍മാറണം; ആവശ്യവുമായി ഗണേഷ്‌കുമാര്‍ by SM TV News Desk Jul 19, 2022, 01:14 pm IST in News Share on FacebookWhatsAppTelegramTweet തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമ മേഖലയില്‍ ഉള്ളവര്‍ പിന്മാറണമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇത്തരം പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ റമ്മിയുടെ പരസ്യങ്ങളിലെ അഭിനയം നിയമം വഴി നിയന്ത്രിക്കാന്‍ കഴിയില്ലെന്നും താരങ്ങളുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും വി എന്‍ വാസവന്‍ മറുപടി നല്‍കി. പിന്മാറാനുള്ള അഭ്യര്‍ത്ഥന വേണമെങ്കില്‍ നടത്താമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ഇത്തരം സാമൂഹ്യ വിരുദ്ധ, സാമൂഹ്യ ദ്രോഹ പരസ്യങ്ങളിലാണ് നമ്മുടെ ആദരണീയരായ കലാകാരന്മാര്‍ പങ്കെടുക്കുന്നത്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. അദ്ദേഹം പൈസയില്ലാത്ത ആളല്ല. വിരാട് കോലി നല്ലൊരു സ്‌പോര്‍ട്‌സ് താരമാണ്. പൈസയില്ലാത്തഞ്ഞിട്ടല്ലല്ലോ ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നത്. വിജയ് യേശുദാസ്, റിമി ടോമി ഇവരൊക്കെ സ്ഥിരമായി ഈ പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് സിനിമ മേഖലയില്‍ ഉള്ളവര്‍ ഇത്തരം സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
മലപ്പുറം: നിരോധനത്തിന് പിന്നാലെ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്ട്ടി ഓഫീസാക്കി മാറ്റിയെന്ന് പ്രചാരണം. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന് സിപിഐഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഹംസകുട്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ ഈ ശ്രമം വിലപോകില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘തിരൂരില് പോപുലര് ഫ്രണ്ടിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. തിരൂര് ഡിവൈഎസ്പി ഓഫീസിനടുത്താണ് സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസ്. കഴിഞ്ഞ 25 വര്ഷമായി ഇവിടെ തന്നെയാണ് പ്രവര്ത്തിക്കുന്നത്. നിലവില് ഓഫീസ് ഉള്ളപ്പോള് ഞങ്ങള് എന്തിനാണ് … By Sambhu MS Sun, 2 Oct 2022 മലപ്പുറം: നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്ന് പ്രചാരണം. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന് സിപിഐഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഹംസകുട്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ ഈ ശ്രമം വിലപോകില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘തിരൂരില്‍ പോപുലര്‍ ഫ്രണ്ടിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. തിരൂര്‍ ഡിവൈഎസ്പി ഓഫീസിനടുത്താണ് സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസ്. കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഓഫീസ് ഉള്ളപ്പോള്‍ ഞങ്ങള്‍ എന്തിനാണ് മറ്റുള്ള സംഘടനയുടെ ഓഫീസ് കയ്യേറുന്നത്.’ ഹംസകുട്ടി ചോദിക്കുന്നു. നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും വ്യാജ പ്രചാരണം ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ എന്ന സോഷ്യല്‍മീഡിയ പേജ് സിപിഐഎം തിരൂര്‍ എന്ന പേരിലേക്ക് മാറ്റിയെന്ന പ്രചാരണവും നടക്കുന്നുണ്ട്.’ പിഎഫ്‌ഐ തിരൂര്‍ എന്ന പേജ് ഇനി സിപിഐഎം തിരൂര്‍ എന്ന പുതിയ നാമത്തില്‍. ലാല്‍ സലാം സഖാപ്പികളെ’, എന്നാണ് പ്രചരണം. എന്നാല്‍ ഇത് അങ്ങേയറ്റം കളവാണെന്നും ഹംസകുട്ടി വിശദീകരിച്ചു. പ്രചാരണത്തില്‍ പൊലീസില്‍ പരാതി നല്‍കാനാണ് പാര്‍ട്ടി തീരുമാനം. സിപിഐഎം ന്യൂനപക്ഷ ധ്രൂവീകരണം നടത്തികൊണ്ടിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം.’ ഹംസകുട്ടി കൂട്ടിചേര്‍ത്തു.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
"മോനെ നീ വലിയവനാണ്... ഇത്രയും കാലം നീ എങ്ങനെ നടന്നു എന്നല്ല... നിന്റെ മനസ്സിലുള്ള ഈ സ്നേഹമുണ്ടല്ലോ... അതുമതി.. അറിവില്ലാതെ കഴിഞ്ഞ കാലങ്ങളിൽ നീ ചെയ്തുപോയ എല്ലാ തെറ്റുകളും ദൈവം പൊറുക്കാൻ... നിന്നെപ്പോലെ ഒരു മകന്റെ അമ്മയുടെ സ്ഥാനം കിട്ടിയതും എന്റെ മുൻജമ്മ സുകൃതമാണ്... " അതു പറയുമ്പോൾ സുഭദ്രാമ്മയുടെ കണ്ണുകൾ നിറഞ്ഞിരിരുന്നു... അതുകണ്ട് ദത്തനവരെ ചേർത്തുപിടിച്ചു... സ്വന്തം മകന്റെ സുരക്ഷിതമായ കരവലയത്തിൽ ഒതുങ്ങിയതുപോലെ അവരും അവനെ ചേർത്തുപിടിച്ചു... എന്നാലും അവരുടെ മനസ്സിൽ ദത്തൻ പറഞ്ഞ ചില കാര്യങ്ങൾ അവരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു... ➖➖➖➖➖➖➖➖➖➖➖ ഈ സമയം ആദിയും സൂര്യനും സൂരജുംകൂടി ബാൽക്കണിയിലിരിക്കുകയായിരുന്നു... "ആദീന്റെ നമ്മൾ കരുതുന്നതുപോലെ അവർ ചില്ലക്കാരല്ല... അവരെ നമ്മൾ ഒതുക്കണമെങ്കിൽ മറ്റുചിലരെ നമ്മൾ ഒതുക്കണം... നമ്മൾ ആ വീഡിയോ കണ്ടപ്പോൾ കേട്ടതല്ലേ എല്ലാം... എ.സി.പി സുരേന്ദ്രനേയും റിട്ടയേർഡ് ഐ.ജി ശിശുപാലിനേയും ഡി.ഐ.ജി പ്രതാപനേയും... അല്ലെങ്കിൽ നമ്മൾ ചെയ്യുന്നതെല്ലാം വെറുതെയാകും... " സൂരജ് പറഞ്ഞു... "അത് ശരിതന്നെ... പക്ഷേ അവരെ നമ്മളെങ്ങനെ ഒതുക്കും..." ആദി ചോദിച്ചു... "ഈ വീഡിയോ തന്നെ, ധാരാളമാണ്... പക്ഷേ അവിടേയും ചില പ്രശ്നങ്ങളുണ്ട്... ഇവരെ ഈ വീഡിയോ കാണിച്ച് നമ്മുടെവരുതിയിലാക്കിയാലും ഈ വിവരം ഇവരിൽ ആരുടെയെങ്കിലും നാവിൽ നിന്ന് ആ ഭാസ്കരമേനോനും സുധാകരനുമറിയും... അതോടെ അവർ മുങ്ങും... പിന്നെ നമ്മൾ തിരിയിട്ട് തിരഞ്ഞാൽപ്പോലും അവരെ കണ്ടുപിടിക്കാൻ കഴിയില്ല... " "അതിനൊരുവഴിയുണ്ട്... ഈ ഭാസ്കരചെറിച്ചനേയും സുധാകരനേയും നമ്മൾ ആദ്യം പൊക്കുന്നു... എന്നാൽ നമ്മൾ നാലുപേരുമല്ലാതെ മറ്റാരും ഇതറിയരുത്... അതിനുശേഷം വേണം ഈ ഏമാൻമാരെ കാണുന്നത്... പിന്നെയവർക്ക് ഒരുതരത്തിലും അവരെ കോൺടാക്റ്റ് ചെയ്യാൻ കഴിയില്ലല്ലോ... " സൂര്യൻ പറഞ്ഞു... "അത് നല്ലൊരു കാര്യമാണ്... എന്നാലും പ്രശ്നം കിടക്കുകയാണ്... നകുലൻ... അതുപോലെ ആ കരുണാകരനും... സുധാകരനെ കാണാതായാൽ അവർ നമ്മളെ സംശയിക്കും... അതും നമുക്കപകടമാണ്... " സൂരജ് പറഞ്ഞു... "അതിന് വഴുയുണ്ട്... ദത്തനല്ലേ നമ്മുടെ കൂടെ പിന്നെയെന്തിന് പേടിക്കണം... ആ കാര്യം അവന് വിട്ടേക്ക്... " സൂര്യൻ പറഞ്ഞു... "എന്നാൽ രാവിലെ അവനോട് ഇവിടെ എത്താൻ പറയണം... ബാക്കി അന്നേരം തീരുമാനിക്കാം... " ആദി പറഞ്ഞു... ആദി ദത്തനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... "അടുത്തദിവസം രാവിലെ ദത്തനെത്തി... എന്നാൽ അവന്റെ മുഖഭാവം കണ്ടപ്പോൾത്തന്നെ എന്തോ ചില പന്തികേട് ആദിക്ക് തോന്നി... "എന്താ ദത്താ നിന്റെ മുഖത്തൊരു പ്രസാദമില്ലായ്മ... എന്താ ആ ഭാസ്കരമേനോനുമായി എന്തെങ്കിലും പ്രശ്നം... " ആദി ചോദിച്ചു... "അതൊന്നുമല്ല ആദീ... എന്റെ ജീവിതത്തിലെ ചില ഏടുകൾ തുറക്കപ്പെട്ടു... എനിക്ക് പുതിയൊരു അഡ്രസ്സ് വന്നു... " "എന്തൊക്കെയാണ് നീ പറയുന്നത്... പുതിയ അഡ്രസ്സ് പുതിയ ഏടും... എന്താണ് അതിന്റെയർത്ഥം... കാര്യങ്ങൾ ഒന്ന് തെളിച്ച് പറയുന്നുണ്ടോ... "ഇന്നലെ ഇവിടെനിന്നും ഞാൻ പോയില്ലേ... അന്നേരം എന്നെ കാണുന്നതിനു വേണ്ടി മാത്യുച്ചായൻ എത്തിയിരുന്നു... പണ്ട് എന്റെ അമ്മയെ സ്നേഹിച്ച ഒരു ചെറുപ്പക്കാരനുണ്ടായ വിവരം നിങ്ങൾക്കറിയുന്നതല്ലേ... ആ ചെറുപ്പക്കാരനിൽ ഞാൻ ജനിച്ച യതാനെന്നും അറിയുന്നതല്ലേ... അതാരാണെന്ന് ഇന്നലെ ഞാനറിഞ്ഞു... അതും അയാളുടെ നാവിൽനിന്ന്... ഈ പറയുന്ന മാത്യുച്ചായനാണ് എന്നെ ജനിപ്പിച്ചത്... " "ദത്താ നീയെന്താണ് പറയുന്നത്... മാത്യുച്ചായൻ... " "അതെ... " ദത്തൻ എല്ലാ വിവരവും ആദിയോട് പറഞ്ഞു... എന്നാൽ ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല അവിടെയുള്ളവർക്ക്... " "അതുവിട്... അതാലോചിച്ച് നമ്മുടെ സമയം കളയേണ്ട... എന്താണ് നമ്മുടെ പുതിയ നീക്കം..." ദത്തൻ ചോദിച്ചു... "ദത്താ നീ എങ്ങനെയാണ് ഇത്രയും സിംപിളായിട്ട് ഇതെല്ലാം കാണുന്നത്... ഇതെല്ലാം അദ്ദേഹത്തിന്റെ മക്കളോ ഭാര്യയോ അറിഞ്ഞാൽ... " "അറിഞ്ഞാലെന്താണ്... അയാൾക്ക് ഇതുപോലൊരു ബന്ധമുണ്ടെന്നറിഞ്ഞാൽ ഒന്നുകിൽ അയാളുടെ മക്കൾ അയാളെ ഇറക്കിവിടും... ഇല്ലെങ്കിൽ അവർ ആ വീട്ടിൽനിന്നിറങ്ങും... രണ്ടായാലും എന്നെ ബാധിക്കുന്ന പ്രശ്നമല്ല... പക്ഷേ എന്റെ നാവിൽനിന്നും അവരാരും ഒന്നുമറിയില്ല... " ദത്തന്റെ അപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് അവർക്കെല്ലാവർക്കും അറിയാമായിരുന്നു... ഇനി അതേ പറ്റി കൂടുതൽ പറഞ്ഞ് അവനെ വീണ്ടും വേദനിപ്പിക്കേണ്ടെന്ന് അവർ കരുതി... നീ പറഞ്ഞത് ശരിയാണ്... ഇനിയുണ്ടാകാൻ പോകുന്നത് എന്തായാലും അതാലോചിച്ച് നമ്മൾ തലപുണ്ണാക്കേണ്ട... നീ വാ.. " ആദി അവനെയും കൂട്ടി ബാൽക്കണിയിലേക്ക് നടന്നു... "ദത്താ എന്താണ് നിന്റെ അഭിപ്രായം... ഇന്നലെ നമ്മൾ പറഞ്ഞതെല്ലാം നടക്കണമെങ്കിൽ ചില കാര്യങ്ങൾ നമ്മൾ നടത്തേണ്ടി വരും... " "അറിയാം... നിങ്ങൾ പറഞ്ഞ ആ സുധാകരന്റെ മകനേയും അച്ഛനേയും അവർക്ക് സംശയംതോന്നാതെ ഇതിൽനിന്ന് മാറ്റി നിർത്താൻ ഒരുവഴിയേയുള്ളൂ... അതായത് ആ ഭാസ്കനെക്കൊണ്ട് അയാളെ വിളിപ്പിക്കണം... അതും കുറച്ചുദിവസം അയാളുടെ വീട്ടിൽനിന്നും മാറ്റിനിർത്തുന്ന രൂപത്തിൽ... " "അതെങ്ങനെ... " സൂരജ് സംശയത്തോടെ ചോദിച്ചു... " "അതിന് വഴിയുണ്ട്.. നമ്മൾ ഭാസ്കരനെ ആദ്യം പൊക്കുന്നു... ആ കാര്യം എനിക്ക് വിട്ടേക്ക്... അത് ഞാൻ ചെയ്തോളാം... " "ദത്താ നീ അവിവേകത്തിനൊന്നും പോകേണ്ട... അയാളെ നിനക്ക് ഒറ്റക്ക് നേരിടാനാവില്ല... " ആദി പറഞ്ഞു... "അതോർത്ത് നിങ്ങൾ വിഷമിക്കേണ്ട... അയാളുടെ എല്ലാ വീക്നസും എനിക്കറിയാം... പണം എങ്ങനെ കയ്പ്പിടിയിലൊതുക്കാം എന്ന ഒറ്റലക്ഷ്യമേ അയാൾക്കുള്ളൂ... അതിനുവേണ്ടി അയാൾ എന്തും ചെയ്യും... ഇപ്പോൾ അയാളെ ഞാൻ വിളിക്കാം.. ചിലപ്പോൾ അതിൽ അയാൾ വീഴും... ദത്തൻ തന്റെ ഫോണെടുത്ത് ഭാസ്കരമേനോനെ വിളിച്ചു... എന്നിട്ട് സ്പീക്കർ മോഡിലിട്ടു.... കുറച്ചുനേരം റിംഗ് ചെയ്തതിനുശേഷം അങ്ങേതലക്കൽ കോളെടുത്തു... "എന്താ ദത്താ പതിവില്ലാതൊരു വിളി... എന്താ നിനക്ക് മാനസാന്തരം വന്നു തുടങ്ങിയോ... " "എനിക്കോ... അതും നിങ്ങളുടെ മുന്നിൽ... അതിന് ദത്തൻ വീണ്ടുമൊന്ന് ജനിക്കണം..." "പിന്നെ എന്താണ് നിന്റെ ഈ വിളിയുടെ ഉദ്ദേശം... " "അതോ... നിങ്ങളെ ഇടക്ക് വിളിച്ച് പരിചയം പുതിക്കിയില്ലെങ്കിൽ ഇത്രയും കാലം നമ്മൾ അച്ഛനും മകനുമായി കഴിഞ്ഞതെല്ലാം ഓർമ്മയിൽ നിന്നും മാഞ്ഞുപോവില്ലേ... അങ്ങനെ അത്ര പെട്ടെന്ന് നിങ്ങളെ മറവിയിലേക്ക് തള്ളി വിടാൻ പറ്റുമോ എനിക്ക്... " "എന്താണാവോ മോന്റെ പുതിയ നീക്കം... എന്നെ അങ്ങ് കാലപുരിയിലേക്ക് അയക്കാനോ... അതിന് നീയോ ആരാണെന്നു പോലും അറിയാത്ത നിന്റെ തന്തയോ വിചാരിച്ചാൽ നടക്കുമോ... " "അങ്ങനെ വല്ലാതെ സ്വയം പുകഴ്ത്തല്ലേ... അത്ര വലിയവനാണ് നിങ്ങൾ എന്ന് എനിക്ക് തോന്നേണ്ടേ... പിന്നെ നിങ്ങൾ പറഞ്ഞല്ലോ ആരാണെന്നറിയാത്ത എന്റെ തന്തയെക്കുറിച്ച്... അതാരാണെന്ന് ഞാനറിഞ്ഞെടോ... അദ്ദേഹത്തിന് ഞാനാരാണെന്നുമറിയാം... " "ഓഹോ... അപ്പോൾ ആ ഹുങ്കിന്റെ പുറത്തുള്ള വിളിയാണല്ലേ ഇത്... അതാരാണാവോ നിന്റെ പിതൃത്വത്തിന്റെ ആ ഉടമ... " "അതാരാണെങ്കിലുമാകട്ടെ... അത് നിങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല... പിന്നെ ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്... ഏതായാലും പത്തിരുപത് വയസ്സുവരെ പല രീതിയിലായാലും നിങ്ങൾ ചെല്ലും ചിലവും തന്ന് എന്നെ വളർത്തിയവനല്ലേ... അതിന്റെ നന്ദി കാണിക്കേണ്ടേ ഞാൻ... ആ കടം എനിക്ക് വീട്ടണമെന്ന ആഗ്രഹമുണ്ട്... അത് എത്രയാണെന്ന് പറഞ്ഞാൽ അവിടുത്തേക്ക് തരാമായിരുന്നു... " "അത് നിനക്ക് കഴിയുമോ..." "കഴിയും... ഇപ്പോൾ എന്റെ പേരിലുള്ള സ്വത്തിനെക്കാളും വരില്ലല്ലോ അതൊന്നും... അത് നിങ്ങളുടെ പേരിൽ തന്നെ എഴുതിത്തരാം... പക്ഷേ ഒരൊറ്റ കണ്ടീഷൻ മാത്രം... അതോടെ എന്നെയും എനിക്ക് വേണ്ടപ്പെട്ട വരേയും വെറുതെ വിടണം... എന്താ പറ്റുമോ... " "നീയെന്താ എന്നെ ആക്കുകയാണോ... മോനെ ദത്താ... എന്തിനുള്ള പുറപ്പാടാണ് നിന്റെയെന്ന് എനിക്കറിയാം... " "എന്ത് പുറപ്പാട്... ഇന്നിപ്പോൾ എന്റെ അച്ഛന്റെ കോടിക്കണക്കിന് ആസ്തികളുടെ ഏക അവകാശി ഞാനാണ്... അതു നോക്കുമ്പോൾ ഇവിടെയുള്ള എന്റെ സ്വത്ത് വെറും നിസാരംമാത്രം... നിങ്ങൾ മനസ്സിൽ കാണുന്നതിനേക്കാളും ഉയരത്തിലാണ് ഇന്നെന്റെ ജീവിതം... നിങ്ങൾക്ക് വേണമെങ്കിൽ ഈ അവസരം പ്രയോചനപ്പെടുത്താം.. കുറേക്കാലം ആ സ്വത്തിനുവേണ്ടി നടന്നവനല്ലേ... ഇത് എന്റെ വെറുമൊരു ഭിക്ഷയാണെന്ന് കരുതിയാൽ മതി... നിങ്ങൾക്ക് വിശ്വസിക്കാൻ ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി... താൽപര്യമുണ്ടെങ്കിൽ പറയാം... അങ്ങനെയാണെങ്കിൽ ഇന്ന് ഉച്ചക്കുശേഷം നമ്മുടെ ഹംസക്കോയയുടെ പഴയ കമ്പിനിയിലേക്ക് വന്നാൽ മതി ഞാനുണ്ടാകുമവിടെ... പിന്നെ കൂടെ കൂലിക്ക് എന്നെ ഒതുക്കാൻപറ്റിയവരുമായിട്ടാണ് വരുന്നതെങ്കിൽ... അറിയാലോ ദത്തനെ... എല്ലാറ്റിനുമുള്ളത് പലിശസഹിതം ഞാൻ തീർക്കും... അതുകൊണ്ട് നല്ല കുട്ടിയായി ഒറ്റക്ക് വരുന്നതാകും നല്ലത്... " ......തുടരും………..........
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യസംവിധാന ഉച്ചകോടിയിൽ വത്തിക്കാൻറെ വിദേശകാര്യലായത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ. ജോയി കരിവേലി, വത്തിക്കാൻ സിറ്റി ഭക്ഷ്യസംവിധാനങ്ങളെ രൂപാന്തരപ്പെടുത്തുകയും ഭക്ഷ്യസുരക്ഷാരാഹിത്യത്തിനും പോഷണവൈകല്യത്തിനുമെതിരെ പോരാടുകയും ചെയ്യുന്ന അന്താരാഷ്ട്രനടപടികൾ തീവ്രതരമാക്കേണ്ടതിൻറെ ആവശ്യകത പരിശുദ്ധസിംഹാസനം ചൂണ്ടിക്കാട്ടുന്നു. ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്‌ച (23/09/21) അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോക്കിൽ, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസംവിധാന ഉച്ചകോടിയെ സംബോധന ചെയ്യുകയായിരുന്നു വത്തിക്കാൻറെ വിദേശകാര്യലായത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പട്ടിണി നരകുലത്തിന് ഒരു ദുരന്തം മാത്രമല്ല യഥാർത്ഥ ലജ്ജാകാരണം കൂടി ആയിരിക്കുമെന്ന് ഫ്രാൻസീസ് പാപ്പാ ഊന്നിപ്പറഞ്ഞിട്ടുള്ളത് അദ്ദേഹം അനുസ്മരിച്ചു. 2030 സുസ്ഥിരവികസന അജന്ത നടപ്പാക്കുന്നതിൽ മുന്നേറാൻ സാധിക്കത്തക്കവിധം ഭക്ഷ്യസംവിധാനങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താനാകും എന്നത് നിർണ്ണായകമായ ഒരു ചോദ്യമാണെന്ന് ആർച്ചുബിഷപ്പ് ഗാല്ലഗെർ പറഞ്ഞു. എല്ലാവർക്കും ഭക്ഷണം എന്നത് മൗലിക മനുഷ്യാവകാശവും അന്തസ്സാർന്ന ജീവിതത്തിന് അത്യന്താപേക്ഷിതവും നമ്മുടെ ധാർമ്മിക കടമയും ആണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈയൊരു പശ്ചാത്തലത്തിൽ, ആർച്ചുബിഷപ്പ് ഗാല്ലഗെർ, മാനവസമഗ്രവികസന പരിപോഷണം പൊതുനന്മ അനുധാവനം എന്നീ ലക്ഷ്യങ്ങളോടെ ശാസ്ത്രത്തെയും ആധുനിക സാങ്കേതിക വിദ്യകളെയും എറ്റവും മെച്ചപ്പെട്ടരീതിയിൽ ഉപയോഗപ്പെടുത്തേണ്ടതിൻറെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
HIGHLIGHTS : കോഴിക്കോട് : ത്യാഗത്തിന്റെയും ആത്മസപര്‍പ്പണത്തിന്റെയും ഓര്‍മപുതുക്കി ഒരു ബലിപെരുന്നാള്‍ ദിനം കൂടി കോഴിക്കോട് : ത്യാഗത്തിന്റെയും ആത്മസപര്‍പ്പണത്തിന്റെയും ഓര്‍മപുതുക്കി ഒരു ബലിപെരുന്നാള്‍ ദിനം കൂടി കടന്നുപോകുന്നു. മലബാറിലെ ഇസ്ലാംമത വിശ്വാസികള്‍ വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്സില്‍ പോക്സോ അതിവേഗ കോടിതി ഉദ്ഘാടനം ചെയ്തു ഇബ്രാഹിം നബി മകന്‍ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മയ്ക്കായാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രതീകാത്മകമായി മൃഗബലി നടത്തി ബലി മാംസം പാവങ്ങള്‍ക്കും അയല്‍പക്കകാര്‍ക്കും വിതരണം ചെയ്യും. വിശുദ്ധ ഹജ്ജിന്റെ സമാപ്തികുറിച്ച് ദുല്‍ഹജ് പത്താം ദിവസമാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. വിഴിഞ്ഞം സമരം അവസാനിച്ചു; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചവിജയം മലബാറിലുടനീളം പള്ളികള്‍ക്ക് പുറമെ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌ക്കാരം നടന്നു. ആയിരങ്ങള്‍ നമസ്‌ക്കാരത്തില്‍ പങ്കുചേര്‍ന്നു. പരസ്പരം ആശംസകള്‍ നേര്‍ന്നും ആശ്ലേഷിച്ചും വിശ്വാസികള്‍ സ്‌നേഹം പങ്കിട്ടു. വീടുകളിലും പെരുന്നാള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. പുതുവസ്ത്രങ്ങളണിഞ്ഞും മൈലാഞ്ചിയിട്ടും കുട്ടികളും മുതിര്‍ന്നവരും പെരുന്നാള്‍ ആഘോഷിക്കുകയാണ്.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
കേരളത്തിലെ അപൂർവം ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള കൂത്താണ് മത്തവിലാസം.[1] മൂന്ന് ദിവസത്തെ അവതരണം കൊണ്ടാണ് ഒരു മത്തവിലാസം കൂത്ത് പൂർത്തിയാകുന്നത്. മത്തവിലാസം കൂത്തിൽ മാണി ദാമോദര ചാക്യാർകാപാലി വേഷം അവതരിപ്പിക്കുന്നു. ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവനെ തപസ്സുചെയ്യുന്ന സത്യസോമനെന്ന ബ്രാഹ്മണൻ ശിവന്റെ നിർദ്ദേശാനുസരണം കപാലിവേഷത്തിൽ നൃത്തം ചെയ്യുന്നുവെന്നാണ് സങ്കല്പം. സത്യസോമന്റെ നൃത്തം കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. സന്താനലബ്ധിക്കുള്ള പ്രാർഥനാ സാഫല്യമായാണ് ഭൂരിഭാഗം മത്തവിലാസം കൂത്തുകളും കഴിപ്പിക്കുന്നത്. പല്ലവ രാജാവായ മഹേന്ദ്രവിക്രമ വർമ്മൻ (600-630 CE) ആണ് മത്തവിലാസം പ്രഹസനത്തിന്റെ രചയിതാവ്. സന്താനലബ്ദി, കാര്യസിദ്ധി എന്നിവയ്ക്ക് നല്ലതാണ് മത്തവിലാസപ്രഹസനം അവതരിപ്പിക്കുന്നത് എന്ന് പൊതുവരെ ഒരു ധാരണ ഉണ്ട്. കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്തിലെ പ്രത്യേകത. അത് കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടസിദ്ധി ഉണ്ടാകും എന്ന് കരുതപ്പെടുന്നു. മൂന്നുദിവസമായാണ് കൂത്ത് അവതരിപ്പിയ്ക്കുന്നത്. ആദ്യദിവസം പുറപ്പാട്, രണ്ടാം ദിവസം നിർവഹണം, മൂന്നാം ദിവസം കപാലി എന്നിങ്ങനെ ആണ് അവതരണ രീതി. ഒന്നാം ദിവസം രംഗക്രിയകൾ കഴിഞ്ഞ് സൂത്രധാരൻ രംഗത്ത് വന്ന് സ്ഥാപനയിലെ “ഭാഷാവേഷവപു..” എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലി അവതരിപ്പിയ്ക്കാൻ പോകുന്ന കഥയെ പറ്റി പറയുന്നു. പിന്നീട് കൂടിയാട്ടം ചടങ്ങുകൾക്കനുസരിച്ചുള്ള നൃത്തവും മറ്റുമാണ്. രണ്ടാം ദിവസം നിർവഹണത്തിൽ ചാക്യാർ അനുക്രമമായും സംക്ഷേപമായും കഥ പറയുന്നു. അനുക്രമം എന്നത് ഇന്നത്തെ അവസ്ഥ പറയുന്നതാണ്. അതായത് സത്യസോമനും ദേവസോമയും എങ്ങനെ കപാലികളായി തീർത്ഥാടനം ചെയ്യുന്നു എന്നത്. സംക്ഷേപമായി പറയുന്നത് പൂർവ കഥയാണ്. സത്യസോമൻ എങ്ങനെ കപാലി ആയിത്തീർന്നു എന്ന പൂർവകഥ വിവരിയ്ക്കുന്നു. ഇവിടെ ഈ കഥ സംവിധായകൻ കൂട്ടിച്ചേർത്തതാവണം. സത്യസോമനും ദേവസോമയും സുഖമായി വാഴുന്ന കാലത്ത് സത്യസോമൻ ശിവക്ഷേത്ര ദർശനം നടത്തുന്ന സമയം ബ്രാഹ്മണകുട്ടികൾ പ്ലാശിന്റെ കൊമ്പ് മുറിയ്ക്കുന്നത് കാണുകയും അവരെ സഹായിക്കാനായി സത്യസോമൻ മരത്തിൽ കയറി കൊമ്പു മുറിയ്ക്കാൻ തുടങ്ങുകയും ഇടയ്ക്ക് മഴുവീണ് താഴെ നിൽക്കുന്ന ഒരു ബ്രാഹ്മണകുട്ടി മരിയ്ക്കുന്നതും ആണ് കഥ. സത്യസോമൻ പ്രായശ്ചിത്തം ചെയ്യാൻ തെരഞ്ഞെടുത്ത വഴി കപാലിയുടെ വഴി അയിരുന്നു. ഇത്രയും കഥകൾ വാചികം ഇല്ലാതെ മുദ്രകളിലൂടെ ചാക്യാർ അരങ്ങത്ത് അവതരിപ്പിക്കുന്നു. മഹാവ്രതം നോൽക്കുന്ന കപാലി ശിവന്റെ പ്രതിപുരുഷൻ എന്നാണ് സങ്കൽപ്പം. മൂന്നാംദിവസമാണ് കപാലി രംഗത്ത് വരുന്നത്. ദേവസോമ ഇക്കാലത്ത് രംഗത്തിൽ വരുന്നില്ല എന്ന് സൂചിപ്പിച്ച് കണ്ടു. അത് നടീനടന്മാരുടെ എണ്ണം കുറയ്ക്കാനായിരിക്കാം. ദേവസോമയുടെ ഭാഗം നങ്ങ്യാരമ്മ തീർക്കുകയായിരിക്കാം. ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവരും രംഗത്ത് വരുന്നില്ല. അതിനുകാരണം അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്തുമ്പോൾ ഭ്രാന്തനും ബുദ്ധഭിക്ഷുവും രംഗത്ത് വരാൻ സാധിക്കില്ല എന്നതാണ്. എന്തായാലും, തികച്ചും ഹാസ്യാമായ ഒരു കഥയെ അതിലെ ഹാസ്യത്തിനെ മാറ്റി ഭക്തിരസപ്രധാനമാക്കി മാറ്റി എന്നതാണ് ഇത്തരം ഒരു അവതരണരീതികൊണ്ട് സാധിച്ചത്. എന്നാലല്ലെ അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്താൻ പറ്റൂ. അവലംബംതിരുത്തുക ↑ മാതൃഭൂമി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി] Mattavilasa Prahasana Text, English Translation with Introduction By N. P Unni ISBN: 9788170814016 Published by Nag Publishers, 1998 "https://ml.wikipedia.org/w/index.php?title=മത്തവിലാസം_കൂത്ത്&oldid=3640079" എന്ന താളിൽനിന്ന് ശേഖരിച്ചത്
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
പണ്ട് പണ്ട് ഏകദേശം അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് മാൻഡോർ ഭരിച്ചിരുന്ന റാവു ജോധ(Rao Jodha) എന്നൊരു രാജാവുണ്ടായിരുന്നു. ഇന്നത്തെ രാജസ്ഥാനിന്റെ ഒത്ത നടുക്കായി സ്ഥിതി ചെയ്തിരുന്ന ഒരു വരണ്ട പ്രദേശമാണ് മാൻഡോർ. രജപുത്ര വംശത്തിലെ മൂത്ത താവഴികളിൽ ഒന്നായ രഥോർ വംശത്തിൽപ്പെട്ട ഈ രാജാവിന്റെ പൂർവികർ കനൂജ് എന്ന പ്രദേശം ഭരിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ അഫ്ഗാൻ ആക്രമണത്തിൽ പരാജിതരായ അവർ കനൂജിനു ആയിരം കിലോമീറ്റർ വടക്കുള്ള മാൻഡോറിലെയ്ക്ക് രക്ഷപെട്ടു പോരുകയായിരുന്നു. രഥോർ രാജവംശത്തിലെ പതിനാലാം ഭരണാധികാരിയായിരുന്നു റാവു ജോധ. 1459-ൽ മാന്ഡോറിന്റെ പ്രൗഢിക്കും , സുരക്ഷയ്ക്കുമായി ഒരു കോട്ട സ്ഥാപിച്ച് അവിടെ നിന്നും ഭരണം നടത്തണമെന്ന് റാവു ജോധ തീരുമാനിച്ചു. കോട്ടയ്ക്കു അനുയോജ്യമായ ഒരു സ്ഥലത്തിനുള്ള അന്വേഷണം ദ്രുതഗതിയിൽ ആരംഭിച്ചു. മാൻഡോറിനു എട്ടു കിലോമീറ്റർ തെക്ക് മാറി, വിജനമായ ഒരു പ്രദേശത്ത് ഉദയസൂര്യനെ ഉള്ളിലൊതുക്കിയതു പോലെ നിന്ന ഒരു ചുവപ്പ് മല രാജാവിനു നന്നേ ബോധിച്ചു. എന്നാൽ വരാനിരുന്ന ഒരു വലിയ ആപത്ത് രാജാവ് അറിഞ്ഞിരുന്നില്ല. കോട്ട നിർമിക്കാനുള്ള രാജാവിന്റെ ഉത്തരവ് കേട്ടപാതി കേൾക്കാപാതി ഭടന്മാർ ആയുധവും എടുത്തിറങ്ങി. മലയിലെ ഏക താമസക്കാരൻ ഒരു വൃദ്ധനായിരുന്നു. പക്ഷികളെ ഊട്ടിയും അവയോടു സംസാരിച്ചും ഏകാന്ത ജീവിതം നയിച്ചിരുന്ന ഒരാൾ. ഭടന്മാർ യാതൊരു ദാക്ഷണ്യവും കൂടാതെ വൃദ്ധനെ മലയിൽ നിന്നും കുടിയിറക്കി . ക്ഷുഭിതനായ വൃദ്ധൻ പോകുന്ന പോക്കിൽ നല്ലൊരു ശാപവും കൊടുത്തു. "നിങ്ങൾ നിർമ്മിക്കാൻ പോകുന്ന ഈ കോട്ടയിലും പരിസരത്തും കഠിനമായ വരൾച്ച ബാധിക്കട്ടെ, അങ്ങനെ ജനവാസം അസാധ്യമാകട്ടെ" എന്നുമായിരുന്നു ശാപം. രാജാവിനു പിന്നീടാണ്‌ അബദ്ധം മനസ്സിലായത്. സമീപവാസികൾ "ചിടിയാവാല ബാബ"(പക്ഷി സിദ്ധൻ) എന്ന് വിളിച്ചിരുന്ന സന്യാസിയായിരുന്നു ആ വൃദ്ധൻ. ഇന്നത്തെ പോലെ തന്നെ പണ്ടും ഭരണാധികാരികൾക്ക് സിദ്ധന്മാരോടൊക്കെ വലിയ ബഹുമാനവും പേടിയും ആയിരുന്നു. രാജാവ് ശാപമോക്ഷത്തിനായി അപേക്ഷിച്ചു. എന്നാൽ കൊടുത്ത ശാപം തിരിച്ചെടുക്കാൻ ആവില്ലെന്ന വിശ്വപ്രസിദ്ധമായ സത്യം സിദ്ധൻ രാജാവിനെ അറിയിച്ചു. കോട്ടയ്ക്കായി ആരെങ്കിലും സ്വമേധയാ ജീവൻ ബലി കഴിക്കാൻ തയ്യാറായാൽ ശാപത്തിന്റെ ഫലം ഇല്ലാതാകും എന്നൊരു പ്രതിവിധി സിദ്ധൻ ഉപദേശിച്ചു. വിഷണ്ണനായ രാജാവിനു മുന്നിൽ രാജാറാം മെഹവാൾ എന്ന സൈനികൻ മുഖം കാണിച്ചു. മരിക്കാൻ താൻ തയ്യാറാണ് എന്ന് അറിയിച്ചു. കോട്ടയുടെ അസ്ഥിവാരത്തിനും താഴെ രാജാറാം മെഹവാൾ ജീവനോടെ കുഴിച്ചു മൂടപ്പെട്ടു. രാജസ്ഥാനിലെ ഏറ്റവും മികച്ച കോട്ടകളിൽ ഒന്നായ ജോധ്പൂരിലെ മെഹ്രാൻഗഡ്‌ കോട്ടയുടെ ഉത്ഭവ കഥയാണിത്. മെഹ്രാൻഗഡ്‌ കോട്ട - ഒരു വിഹഗവീക്ഷണം By Jmacleantaylor (Own work) [CC BY-SA 3.0], via Wikimedia Commons 2015 ജനുവരിയിലെ ഒരു തണുത്ത പ്രഭാതത്തിൽ ആണ് ഞാൻ മെഹ്രാൻഗഡ്‌ കോട്ട കാണാൻ പുറപ്പെടുന്നത്. രാജസ്ഥാൻ യാത്രയുടെ അഞ്ചാം ദിവസമായിരുന്നു അത്. രാജാക്കന്മാരും, കൊട്ടാരങ്ങളും, നിറം പിടിപ്പിച്ച പഴങ്കഥകളും ഉറങ്ങുന്ന രാജസ്ഥാനോട് ഞാൻ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. മെഹ്രാൻഗഡ്‌ കോട്ടയിൽ ചെലവഴിച്ച അഞ്ചു മണിക്കൂറുകൾ ആ പ്രണയം ആളിക്കത്തിച്ചു. വർഷം ഒന്ന് കഴിഞ്ഞെങ്കിലും ആ ദിവസം ഞാൻ വ്യക്തമായി ഓർക്കുന്നു. രാവിലെ എട്ടുമണിയോടു കൂടി, ഒരു യൂബർ ടാക്സി ബുക്ക്‌ ചെയ്ത് യാത്ര ആരംഭിച്ചു. കാർ ജോധ്പൂർ നഗരത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് , ദൂരെ ഒരു കൂറ്റൻ മലപോലെ നിലകൊള്ളുന്ന കോട്ടയിലേയ്ക്കുള്ള കയറ്റം ആരംഭിച്ചു. രാവിലെ തന്നെ എത്തിയത് മൂലം സഞ്ചാരികളുടെ തിരക്ക് കുറവായിരുന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നും കോട്ടയുടെ ഒരു ഓഡിയോ ഗൈഡും വാങ്ങിയാണ് യാത്ര തുടങ്ങിയത്. കോട്ടയുടെ വടക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്. കാർ പാർക്കിൽ നിന്നും ആദ്യം കാണുന്ന കാഴ്ച ചെങ്കല്ലിൽ നിർമിച്ച പരുക്കൻ കോട്ടമതിലും അതിനു മുകളിലായി ഉയർന്നു നിൽക്കുന്ന ചെറു കിളിവാതിലുകളോട് കൂടിയ കൊട്ടാരക്കെട്ടുകളുമാണ്. കോട്ട മതിലും കൊട്ടാരക്കെട്ടുകളും കോട്ടമതിലിനു പുറത്തേക്ക് തള്ളി നിൽക്കുന്ന ഈ കൊട്ടാരഭാഗങ്ങൾ രാജസ്ഥാൻ കോട്ടകളുടെ നിർമാണ രീതി അറിയുന്നവരിൽ അത്ഭുതം ഉളവാക്കും. സാധാരണ കോട്ടയുടെ ഏറ്റവും മുകളിലായി, അനേകം മതിൽക്കെട്ടുകൾക്കുള്ളിലാണ് കൊട്ടാരങ്ങൾ ഉണ്ടാകുക. ശത്രുക്കൾ എളുപ്പത്തിൽ എത്തിപ്പെടാതിരിക്കാൻ വേണ്ടിയാണത്. പക്ഷെ, അതി കഠിനമായ ചൂടനുഭവപ്പെടുന്ന ഈ പ്രദേശങ്ങളിൽ അല്പം കാറ്റ് കിട്ടുന്നതിനായാണ് കൊട്ടാരത്തിന്റെ ചില മട്ടുപ്പാവുകൾ ഇവിടെ സ്ഥാപിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്. ഓഡിയോ ഗൈഡും ചെവിയിൽ ഫിറ്റു ചെയ്ത് ഞാൻ കോട്ടയുടെ ഒന്നാമത്തെ കവാടമായ ജയ് പോളിലൂടെ ഉള്ളിലേയ്ക്ക് കടന്നു. (രാജസ്ഥാനിൽ "പോൾ" എന്നാണ് കൊട്ടാരത്തിന്റെയും മറ്റും മുഖ്യ കവാടങ്ങളെ വിളിക്കുന്നത്). പുരാതന കാലത്ത് മെഹ്രാൻഗഡ്‌ കോട്ടയുടെ പ്രധാന കവാടം ഇതായിരുന്നില്ല. പടിഞ്ഞാറ് ഭാഗത്തായിരുന്നു അത്. മെഹ്രാൻഗഡ്‌ കോട്ടയ്ക്കു ഏഴു കവാടങ്ങളാണ് ഉള്ളത്. ജയ് പോൾ, ഫത്തേ പോൾ, ലോഹ പോൾ , അമ്രുതി പോൾ, ധോദ് കണ്ഗ്ര പോൾ, ഗോപാൽ പോൾ, ഭേരു പോൾ എന്നിങ്ങനെയാണ് പേരുകൾ . ജയ് പോൾ ജയ് പോളിന് അധികം പഴക്കമില്ല. മഹാരാജാ മാൻസിംഗ് 1810 ൽ പണി കഴിപ്പിച്ചതാണ്‌ ജയ് പോൾ. 1459 -ൽ പണി ആരംഭിച്ച മെഹ്രാൻഗഡിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പുതിയത് തന്നെ. ജയ് പോളിന്റെ ചരിത്രം ഓഡിയോ ഗൈഡ് പറഞ്ഞു തന്നു. 1809 ൽ ജയ്പൂർ രാജാവ് മെഹ്രാൻഗഡ്‌ കോട്ട ആക്രമിച്ചു. അതിനു ശേഷം കോട്ടയ്ക്കു ശക്തി പകരാനാണ് മാൻസിംഗ് രാജാവ് പുതിയ കോട്ടമതിലും ജയ് പോളും സ്ഥാപിച്ചത്. സഹോദരരെ പോലെ കഴിയേണ്ടിയിരുന്ന ജയ്പൂരും ജോധ്പൂരും തമ്മിൽ കാര്യമായ സൗന്ദര്യപ്പിണക്കം നിലനിന്നിരുന്നു. അതിന്റെ കാരണം വളരെ രസകരമാണ്. പ്രൗഢ സമ്പന്നയും, സുന്ദരിയുമായ ഉദയ്പൂർ രാജകുമാരിയെ ആര് വിവാഹം കഴിക്കണം എന്ന തർക്കത്തിൽ നിന്നാണ് ഈ പിണക്കം ഉണ്ടായത്! ജയ് പോളിന്റെ രണ്ടു വശങ്ങളിലുമുള്ള ചിത്രപ്പണികൾ ആസ്വദിച്ച് ഞാൻ അൽപ സമയം ചിലവഴിച്ചു. അധിക നേരം ജയ്‌ പോളിൽ ചുറ്റിപ്പറ്റി നില്ക്കാൻ വയ്യ. ഭീമാകാരനായ ഒരു കോട്ട കണ്ടു തീർക്കാൻ കിടക്കുന്നു. ഓഡിയോ ഗൈഡ് ആകട്ടെ എല്ലായിടത്തും നല്ല സമയം എടുത്ത് അസ്വദിച്ചാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. കേട്ടു നിൽക്കാനും, അതിൽ അലിഞ്ഞു പോകാനും തോന്നിപ്പിക്കുന്ന വിവരണം. ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളിലെ ഓഡിയോ ഗൈഡുകളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മികച്ചത് മെഹ്രാൻഗഡിലെതാണെന്ന് നിസ്സംശയം പറയാം. ജയ്‌ പോൾ കടന്ന് ഒരു നടുമുറ്റത്തേക്കാണ് ഞാൻ പ്രവേശിച്ചത്. നടുമുറ്റത്തിനു ചുറ്റുമുള്ള കോട്ടമതിലിൽ 1809-ലെ ആക്രമണത്തിൽ പതിഞ്ഞ പീരങ്കി പാടുകൾ ഇപ്പോഴും തെളിഞ്ഞു കാണാം. കോട്ട മതിലിൽ പീരങ്കിയുണ്ട പതിച്ച പാടുകൾ ഞാൻ പോകുന്ന സ്പീഡിൽ പോയാൽ ഒരാഴ്ച കൊണ്ടും കോട്ട കണ്ടുതീർക്കാൻ ആവില്ലെന്ന വെളിപാട്‌ ഉണ്ടായപ്പോൾ തിരക്കിട്ട് ഞാൻ കോട്ടക്കകത്തേക്ക് നടന്നു . അങ്ങനെ നടക്കുമ്പോൾ വലത് വശത്തായി മുസ്ലിം രീതിയിലുള്ള ഒരു ചെറിയ സ്മാരകം കാണാം. രജപുത്രരുടെ കോട്ടയിൽ ഒരു ഇസ്ലാം സ്മാരകം അല്പം അതിശയകരമായിരുന്നു. ഞാൻ അവിടെ ബ്രേക്കിട്ട പോലെ നിന്നു. ഷാഹിദ് ബരെ സാൻ സ്മാരകം മാൻ സിംഗ് രാജാവിന്റെ സഭയിലെ "ഷാഹിദ് ബരെ സാൻ" എന്ന കുലീനന്റെ സ്മാരകം ആണതെന്ന് ഗൈഡ് പറഞ്ഞു തന്നു. വേഗത്തിൽ കാഴ്ചകൾ കണ്ടു തീർക്കാൻ ഞാൻ ഒരിക്കലും പഠിക്കില്ല എന്ന് സ്വയം ശകാരിച്ചു കൊണ്ട് "ലഖൻ (ടേട് കണ്ഗുര) പോൾ" കടന്നു ഞാൻ മെഹ്രാൻഗഡ്‌ കോട്ടയുടെ കുത്തനെയുള്ള കയറ്റം ആരംഭിച്ചു. കോട്ട മുഴുവൻ നടന്നു കണ്ടു തീർക്കാൻ ചെറുതല്ലാത്ത ശാരീരിക അധ്വാനം ആവശ്യമാണ്. വൃദ്ധർക്കും ശാരീരിക അസ്വസ്ഥതൾ ഉള്ളവർക്കും ആവശ്യമെങ്കിൽ കോട്ടയുടെ മുകൾ നിലവരെ അത്യാധുനിക ലിഫ്റ്റ്‌ സംവിധാനം ഉണ്ട്. കോട്ടയുടെ ഇപ്പോഴത്തെ അവകാശിയായ മഹാരാജ ഗജരാജ് സിംഗ് രണ്ടാമൻ ഏറെ താത്പര്യത്തോടും ശ്രദ്ധയോടും കൂടെയാണ് മെഹ്രാൻഗഡ്‌ കോട്ട സംരക്ഷിക്കുന്നതും സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതും. ഇത്രയും വൃത്തിയും വെടിപ്പും സൗകര്യങ്ങളുമുള്ള ഒരു കോട്ട ഇന്ത്യയിൽ എവിടെയും ഞാൻ കണ്ടിട്ടില്ല. കുത്തനെയുള്ള റാമ്പ് കയറി മുകളിലേയ്ക്ക് പോകുമ്പോൾ, വഴിയിൽ ഇടതു വശത്ത് വളരെ പ്രധാനപ്പെട്ട ഒരു ചരിത്ര രേഖയുണ്ട്. മെഹ്രാൻഗഡ്‌ കോട്ട നിർമാണം ആരംഭിച്ചപ്പോൾ ശാപ മോക്ഷത്തിനായ്‌ ജീവത്യാഗം ചെയ്ത രാജാറാം മെഹവാളിനെ കുറിച്ച് പറഞ്ഞത് ഓർമയില്ലേ? അദ്ദേഹത്തിനുള്ള സ്മാരകമാണിത്. രാജാറാം മെഹവാൾ സ്മാരകം കുത്തനെയുള്ള കയറ്റത്തിന് ഒരു വശത്ത്, റാവു ജോധ തന്റെ കോട്ടയ്ക്കു ആദ്യം നിശ്ചയിച്ച അതിർത്തി കാണാം. ഇന്ന് ഇത് ഒരു വലിയ പ്ലാട്ഫോം പോലെ വലുതാക്കിയിട്ടുണ്ട്. "റാവു ജോധ കാ ഫല്സ" എന്നാണതിന്റെ പേര്. മെഹ്രാൻഗഡ് കോട്ടയുടെ അതിർത്തി - റാവു ജോധ കാ ഫല്സ കയറ്റം കയറി എത്തുന്നത് "അമൃതി പോൾ " എന്ന കവാടത്തിനരികിലേയ്ക്ക് ആണ്. 1459 - ൽ റാവു ജോധ മഹാരാജാവാണ്‌ കോട്ടയുടെ നിർമാണം ആരംഭിച്ചതെങ്കിലും പിന്നീട് പല തലമുറകളിലായി, പല രാജാക്കന്മാരും കോട്ടയുടെ ശക്തിയും ഭംഗിയും കൂട്ടാൻ പല നിർമിതികളും നടത്തിയിട്ടുണ്ട്. 1952 വരെ ഇത് തുടരുകയും ചെയ്തു. റാവു ജോധ മഹാരാജാവിനു രണ്ടു തലമുറകൾക്ക് ശേഷം വന്ന "റാവു മാൽഡിയോ" രാജാവിന്റെ കാലത്ത്, 1549 ൽ ഷെർഷാ സൂറിന്റെ നേതൃത്വത്തിൽ എത്തിയ ഡല്ഹി സൈന്യം കോട്ട കീഴ്പ്പെടുത്തുകയും ഒരു വർഷത്തോളം കയ്യടക്കി വയ്ക്കുകയും ചെയ്തു.അപ്രതീക്ഷിത ആക്രമണത്തിൽ പതറിയെങ്കിലും മാൽഡിയോ രാജാവ് കോട്ട തിരിച്ചു പിടിച്ചു. അതിനു ശേഷം ആദ്യം ചെയ്തത് അമൃതി പോളും അതിനു ചുറ്റുമുള്ള മതിലും നിർമിച്ച് കോട്ട ശക്തിപ്പെടുത്തുക എന്നതായിരുന്നു. അമൃതി പോൾ അമൃതി പോളിന്റെ ചരിത്രവും കേട്ടു കൊണ്ട് ഞാൻ മുന്നോട്ടു നടന്നു. കുത്തനെ ഒരു കയറ്റവും, വളരെ ഷാർപ്പ് ആയ ഒരു വളവും കയറി എത്തിയ എന്റെ മുന്നിൽ ഭീമാകാരനായ ഒരു കോട്ടവാതിൽ ആണ് പ്രത്യക്ഷപ്പെട്ടത്. പണ്ട് ചന്ദ്രകാന്ത സീരിയലിൽ കണ്ടിരുന്ന തരം, കൂർത്ത ഇരുമ്പ് മുനകൾ പതിപ്പിച്ച ഉരുക്ക് വാതിൽ. "ലോഹ പോൾ" എന്നാണ് ഇതിന്റെ പേരെന്ന് ഓഡിയോ ഗൈഡ് പറഞ്ഞപ്പോൾ, വേറെ ഒരു പേരും ഈ കോട്ടവാതിലിനു ചേരില്ലെന്ന് ഞാൻ മനസ്സിലോർത്തു. കൂർത്ത കുന്തമുനകൾ പതിപ്പിച്ച ലോഹ പോൾ എന്ന കവാടം ശത്രു സൈന്യത്തിലെ ആനകൾക്ക് എളുപ്പം ഓടിക്കയറാൻ കഴിയാത്ത വിധമാണ് ലോഹ പോളിന് മുന്നിലെ 90 ഡിഗ്രീ ചരിഞ്ഞ കുത്തനെയുള്ള വഴി. പണ്ട് കാലത്ത് കോട്ട വാതിലുകൾ തകർക്കാൻ ആനയുടെ മസ്തകം കൊണ്ട് ഇടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. അങ്ങനെ ഇടിക്കുമ്പോൾ മസ്തകത്തിലെയ്ക്ക് തുളഞ്ഞു കയറാൻ പാകത്തിലാണ് ഇരുമ്പ് മുനകൾ ഘടിപ്പിച്ചിരിക്കുന്നത്. പൊതുവെ സമാധാനപ്രിയയായ ഞാൻ ഇതൊക്കെ ഒരു ഉൾക്കിടിലത്തോടെയാണ് നോക്കി നിന്നത്. ലോഹ പോൾ കടന്നു ഉള്ളിലേയ്ക്ക് നടന്നപ്പോൾ, ഇടതു വശത്തേക്ക് നോക്കാൻ ഓഡിയോ ഗൈഡ് പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ഏറെ ഉലച്ചു കളഞ്ഞ ഒരു കാഴ്ചയായിരുന്നു അത്. രജപുത്ര വംശത്തിൽ വിധവകളാകുന്ന സ്ത്രീകൾ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുന്ന നിഷ്ടൂരമായ "സതി" എന്ന ആചാരത്തിന്റെ ഇരകളുടെ സ്മാരകം. ഭർത്താവിന്റെ മൃതദേഹത്തെ വിലാപയാത്രയായി കോട്ടയ്ക്കു പുറത്തേക്ക് കൊണ്ട് പോകുമ്പോൾ, സർവാഭരണ വിഭൂഷിതകളായി, അടിച്ചേൽപ്പിക്കപെടുന്ന മരണം ഏറ്റുവാങ്ങാൻ ഒരു മൃതദേഹത്തിന്റെ നിസംഗതയോടെ ഈ കോട്ടയിൽ നിന്നും ഇറങ്ങിപ്പോയ രജപുത്ര സ്ത്രീകൾ തങ്ങളുടെ അവസാന അടയാളം എന്ന നിലയിൽ കുങ്കുമത്തിൽ കൈ മുക്കി കോട്ട വാതിലിൽ പതിപ്പിക്കുന്നു. വളരെ കുഞ്ഞു കൈകൾ പോലും ആ കൂട്ടത്തിൽ ഉണ്ടെന്നത് ഒരു ഞെട്ടലോടെ ഞാൻ മനസ്സിലാക്കി. നൂറ്റാണ്ടുകൾക്കു മുൻപ് നടന്നതെങ്കിലും മരണത്തിന്റെ മണം പടർന്ന ആ കൈമുദ്രകൾക്ക് മുന്നിൽ നിറകണ്ണുകളോടെയല്ലാതെ ഒരു മനുഷ്യസ്നേഹിക്കും നിൽക്കാനാവില്ല. സതി സ്മരണ കനത്ത ഹൃദയത്തോടെയാണ് മുന്നോട്ടു നടന്നത്. "സൂരജ് പോൾ" എന്ന അടുത്ത കവാടവും കടന്ന്, ചെന്നെത്തിയത് മെഹ്രാൻഗഡ്‌ കോട്ടയിലെ വളരെ പ്രധാനപ്പെട്ട ഒരു നടുമുറ്റത്താണ്. "ശ്രിംഗാർ ചൗക്ക്" എന്നാണിതിനു പേര്. ശ്രിംഗാർ ചൗക്കിലേയ്ക്ക് കടന്നപ്പോൾ കുറെ ആളുകൾ നടുമുറ്റത്തിന്റെ ഒരു വശത്തായുള്ള ചെറിയ ഒരു പ്ലാറ്റ്ഫോമിന്റെ അടുത്ത് വട്ടം കൂടി നില്ക്കുന്നത് കണ്ടു. അടുത്ത് ചെന്നപ്പോൾ ആണ് മനസ്സിലായത്, അതൊരു ചെറിയ സിംഹാസനമാണ്. മാർബിൾ സിംഹാസനം - ശ്രിംഗാർ ചൗക്ക് രാഥൊർ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങായ "രാജ് തിലക്" നടന്നിരുന്നത് ഇവിടെ വച്ചാണ്. ഓഡിയോ ഗൈഡ് രസകരമായ ഒരു സംഭവം വിവരിച്ചു. ഈ നടുമുറ്റത്ത് അവസാനമായി രാജ് തിലക് ചടങ്ങ് നടന്നത് 1953-ൽ ആണ്. ഇപ്പോഴത്തെ രാജാവായ മഹാരാജ ഗജരാജ് സിംഗ് ആയിരുന്നു അന്ന് രാജാവായി അധികാരമേറ്റത്. അന്ന് നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന രാജകുമാരൻ, വളരെ പക്വതയോടെ, കുലീനതയോടെ ചടങ്ങിൽ സംബന്ധിച്ചു . തനിക്ക് കിട്ടിയ സമ്മാനങ്ങൾ എല്ലാം ചടങ്ങിനു വന്ന ആൾക്കാർക്ക് സ്വന്തം കൈകൊണ്ടു തന്നെ വീതിച്ച് കൊടുക്കുകയും ചെയ്തത്രേ കുട്ടി രാജാവ്! "രാജ് തിലക്" നടന്നിരുന്നത് ഇവിടെ വച്ചാണ് ഓഡിയോ ഗൈഡിന്റെ വിവരണവും കേട്ട്, അങ്ങനെ നിൽക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് ചുറ്റും നോക്കി. കണ്ണ് തള്ളിപ്പോകുന്ന കാഴ്ചയായിരുന്നു മുകളിൽ . ചൗക്കിന്റെ മൂന്നു വശങ്ങളിലും ചുവന്ന കല്ലിൽ അതി സങ്കീർണ്ണമായ കൊത്തു പണികളോട് കൂടിയ "ജാലി" എന്ന് വിളിക്കപ്പെടുന്ന ജനവാതിലുകൾ കാണാം. മുകൾ നിലയിലുള്ള കൊട്ടാരങ്ങളുടെ ജനവാതിലുകൾ ആണവ. ജനൽ ഇങ്ങനെയാണെങ്കിൽ കൊട്ടാരം എങ്ങനെയായിരിക്കും? ഒരു ദൃശ്യവിരുന്നു തന്നെയാണ് മെഹ്രാൻഗഡ്‌ കോട്ട എനിക്കായി ഒരുക്കിയിരിക്കുന്നത് എന്ന് ഉറപ്പായി. യാതൊരു യന്ത്ര സഹായവുമില്ലാതെ കൈകൊണ്ട് കലാകാരന്മാർ കൊത്തിയുണ്ടാക്കിയതാണ് ഇതൊക്കെയത്രേ! സങ്കീർണ്ണമായ കൊത്തു പണികളോട് കൂടിയ "ജാലി" By Pratibha Choudhary (Own work) [CC BY-SA 3.0], via Wikimedia Commons ഇത് പറഞ്ഞപ്പോൾ രണ്ടു ദിവസം മുൻപ് ജൈസല്മീരിൽ ഉണ്ടായ ഒരു അനുഭവം ഓർമ വരുന്നു. അവിടെ ഗൈഡ്, രണ്ടു ഹവേലികൾ കാണിച്ചിട്ട് ഇതിൽ ഒന്ന് മെഷീൻ കൊണ്ടും മറ്റൊന്ന് കൈ കൊണ്ടും കൊത്തി ഉണ്ടാക്കിയതാണ്. തിരിച്ചറിയാൻ കഴിയുമോ എന്ന് ചോദിച്ചു. മെഷീനിൽ നിർമിച്ചതു തിരിച്ചറിയാൻ ഒട്ടും സമയം വേണ്ടി വന്നില്ല. കാരണം അതിനു ആത്മാവുണ്ടായിരുന്നില്ല. ഒരു കലാകാരൻ വിയർപ്പും രക്തവും കൊടുത്താണ് ഓരോ കൊത്തുപണിയും നിർമിക്കുന്നത് . അയാള് അതിനോട് വിശേഷങ്ങളും സങ്കടങ്ങളും പറയുന്നു, തന്റെ സ്വപ്നങ്ങൾ പങ്കു വയ്ക്കുന്നു. അങ്ങനെ ഒരു സൃഷ്ടി ഉണ്ടായി വരുമ്പോൾ കലാകാരൻ തന്റെ ആത്മാവ് അതിനു പകുത്ത് കൊടുക്കുന്നു. ആ തുടിക്കുന്ന ആത്മാവ്, കൈ കൊണ്ട് ചെയ്ത കൊത്തുപണികളിൽ വ്യക്തമായി കാണാം. എന്റെ ഈ ലോജിക് കേട്ട്, പാവം ജൈസല്മീർ ഗൈഡിന്റെ ബാല്യവും കൌമാരവും യൗവനവും ഒക്കെ പകച്ച് പോയിരിക്കണം! ശ്രിംഗാർ ചൗക്കിൽ നിന്നും പ്രവേശിക്കാവുന്ന തരത്തിൽ രണ്ടു എക്ഷിബിഷൻ ഹാളുകൾ ഉണ്ട്. "ഹൗഡ ഖാന" എന്നറിയപ്പെടുന്ന അമ്പാരികളുടെ പ്രദർശന ശാലയാണത്. രാജാക്കന്മാർക്ക് അവരുടെ ശക്തി പ്രകടനത്തിൽ ആനപ്പുറത്തുള്ള ഘോഷയാത്രകൾ അതി പ്രധാനമായിരുന്നു. പല വലിപ്പത്തിൽ, വെള്ളിയും സില്ക്കും കൊണ്ട് നിർമിച്ച പുരാതനമായ പല അമ്പാരികൾ ഇവിടെയുണ്ട്. ഒരിക്കൽ എന്റെ പുറത്തേറിയാണ് രാജാവ് സഞ്ചരിച്ചിരുന്നത് എന്ന യാതൊരു അഹങ്കാരവും ഇല്ലാതെ നഷ്ട പ്രതാപം ഓർത്ത് നെടുവീർപ്പിട്ടു കൊണ്ടായിരിക്കാം അമ്പാരികൾ ഇരിക്കുന്നത്. അമ്പാരികളിൽ ചിലത് ഹൗഡ ഖാനയിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങി. സമയം പതിനൊന്നു മണിയാകുന്നു. അടുത്ത പ്രദർശനശാലയിലേക്ക് കയറി. പല്ലക്കുകളുടെ ഒരു ശേഖരമാണ് അവിടെയുള്ളത്. "പൽക്കി ഘാന" എന്നാണു ഈ മ്യൂസിയത്തിന്റെ പേര്. അക്കൂട്ടത്തിൽ ഏറ്റവും ആകർഷകമായി തോന്നിയത് താഴെയുള്ള പല്ലക്കാണ് . വളരെ കർശനമായ പർദ്ദ സമ്പ്രദായം അനുഷ്ടിച്ചിരുന്ന രജപുത്ര സ്ത്രീകൾ കൊട്ടാരത്തിനു പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ഇങ്ങനെ നാല് വശവും മറച്ച പല്ലക്കിലാണ് പോയിരുന്നത്. ഒരു കാഞ്ചന കൂട് തന്നെ! രാജകീയ പല്ലക്ക് Daniel Villafruela [GFDL or CC BY-SA 3.0], via Wikimedia Commons ഏകദേശം രണ്ടു മണിക്കൂറായി കോട്ടയ്ക്കുള്ളിൽ കറങ്ങാൻ തുടങ്ങിയിട്ട്, എന്നിട്ടും മഞ്ഞുമലയുടെ തുമ്പ് പോലെ ഒരു ചെറിയ ഭാഗമാണ് ഇതുവരെ കണ്ടു തീർന്നത്. കോട്ടയുടെ അടുത്ത നിലയിലുള്ള നടുമുറ്റമായ "ദൗലത്ത് ഘാന ചൗക്കിൽ" എത്തി. "ദൗലത്ത് ഘാന" എന്നെഴുതിയ ഒരു കൊട്ടാരക്കെട്ട് ഇവിടെയുണ്ട്. ദൗലത്ത് ഘാന ചൗക്ക് By Varun Shiv Kapur from New Delhi, India (Mehrangarh Fort) [CC BY 2.0], via Wikimedia Commons ദൗലത്ത് ഘാന എന്ന വാക്കിനർത്ഥം "ട്രഷറി" എന്നാണ്. മെഹ്രാൻഗഡ്‌ കോട്ടയിലെ ഏറ്റവും അമൂല്യമായ വാസ്തുകലയും അലങ്കാരപ്പണികളും നിറഞ്ഞ, മുറികളാണ് ദൗലത്ത് ഘാനയിൽ ഉള്ളത്. ഒരുപക്ഷെ പുരാതന കാലത്ത് രാജ്യത്തെ സമ്പത്ത് സൂക്ഷിച്ചിരുന്നതും ഇവിടെയാകാം. 18-ആം നൂറ്റാണ്ടിൽ അജിത്ത് സിംഗ് രാജാവ് പണി കഴിപ്പിച്ചതാണ്‌ ദൗലത്ത് ഘാന. മൂന്നു നിലകളാണ് ദൗലത്ത് ഘാനയ്ക്കുള്ളത്. ഒന്നാം നില അജിത്ത് സിംഗ് രാജാവിന്റെ സ്വീകരണ മുറിയായിരുന്നു. "പബ്ലിക് ഓഡിയൻസ് ഹാൾ" എന്നാണ് ഗൈഡ് പറഞ്ഞു തന്നത്. രണ്ടാം നില അജിത്ത് സിംഗിന്റെ കൊട്ടാരങ്ങളും, മൂന്നാം നില മട്ടുപ്പാവുകളും തുറസ്സായ ഇടങ്ങളുമാണ്. ഒന്നാം നിലയിലെ തുറന്ന ഹാൾ ഇപ്പോൾ ഒരു പ്രദർശന ശാലയാണ്. രാഥൊർ രാജവംശത്തിന്റെ അമൂല്യമായ പല വസ്തു വകകളും ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് താഴെ കാണുന്ന പല്ലക്കാണ്. സത്യത്തിൽ ഇത് ജോധ്പൂർ രാജാവിന്റെ സ്വന്തമല്ല. ഗുജറാത്തി പല്ലക്ക് ഇത് ഗുജറാത്തിൽ നിന്നുമുള്ള പല്ലക്കാണ്. മുഗൾ വംശത്തിന്റെ ആശ്രിതരായി രജപുത്ര രാജാക്കന്മാർ കഴിഞ്ഞ 1730-കളിൽ ജോധ്പൂർ രാജാവ് മഹാരാജ അഭയ് സിംഗിനെ ഗുജറാത്തിന്റെ ഗവർണറായി മുഗൾ ഭരണകൂടം അധികാരം ഏല്പിച്ചു. അന്ന് ഗുജറാത്തിൽ നിന്നും കടത്തി കൊണ്ട് വന്നതാണത്രേ ഈ പല്ലക്ക്. രാജകുടുംബം ഉപയോഗിച്ചിരുന്ന പല അമൂല്യ വസ്തുക്കളും ഇവിടെയുണ്ട്. ആനക്കൊമ്പിൽ തീർത്ത ഈ ആഭരണപ്പെട്ടി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആഭരണപ്പെട്ടി ഇത്ര സുന്ദരമെങ്കിൽ, അതിനുള്ളിൽ വയ്ക്കുന്ന ആഭരണങ്ങളുടെ അവസ്ഥ എന്തായിരിക്കും? കുന്ദൻ, മീനകാരി, തേവ തുടങ്ങിയ അതിസുന്ദരമായ അനേകം ആഭരണ നിർമാണ ശൈലികൾ ഉള്ള നാടാണല്ലോ രാജസ്ഥാൻ. "ജോധ അക്ബർ" എന്ന സിനിമ കണ്ടവർക്കാർക്കും അത് മറക്കാൻ ആവില്ല. ആനക്കൊമ്പിൽ തീർത്ത ആഭരണപ്പെട്ടി പ്രദർശനശാലയിലെ മറ്റൊരു പ്രധാന ആകർഷണം ഗംഗൂർ ദേവിയുടെ വിഗ്രഹമാണ്‌. പാർവതി ദേവിയുടെ ഒരു രൂപമാണ് ഗംഗൂർ. നല്ല ഭർത്താക്കന്മാരെ ലഭിക്കാൻ പെൺകുട്ടികൾ നടത്തുന്ന ഗംഗൂർ ഉത്സവം രാജസ്ഥാനിൽ വളരെ പ്രധാനമായ ഒരു ആഘോഷമാണ്. നല്ല ഭാര്യമാരെ ലഭിക്കാൻ പുരുഷന്മാർ എവിടെയും പ്രാർത്ഥനയോ പൂജയോ നടത്തിയതായി കേട്ടിട്ടില്ല. അതിനു കാരണം എന്തായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ പ്രദർശനശാലയിൽ നിന്നും പുറത്തിറങ്ങി. ഗംഗൂർ ദേവി By Jean-Pierre Dalbéra from Paris, France [CC BY 2.0], via Wikimedia Commons ദൗലത്ത് ഖാന ചൗക്കിനു എതിർ വശത്തായി മറ്റൊരു കൊട്ടാരം കൂടി 1752 വരെ ഉണ്ടായിരുന്നു. 1640 ൽ നിർമിക്കപ്പെട്ട "അഘർനിറോ മഹൽ" എന്ന കൊട്ടാരമായിരുന്നു അത്. ഭീകരമായ ഒരു കൊലപാതകം നടന്ന സ്ഥലമാണ് അഘർനിറോ മഹൽ. 1707 മുതൽ അധികാരത്തിൽ ഇരുന്ന അജിത്ത് സിംഗിനെ, രാജ്യധികാരത്തിനായി സ്വന്തം മക്കൾ ഗൂഡാലോചന ചെയ്ത് കൊലപ്പെടുത്തിയത് അഘർനിറോ മഹലിനുള്ളിൽ വച്ചാണ്. 1724 ൽ ആയിരുന്നത്. അതെ തുടർന്ന് അതിലും ക്രൂരമായ ഒരു സംഭവം നടന്നു. അജിത്ത് സിംഗിന്റെ ആറു ഭാര്യമാരും, 25 അന്തപ്പുര സ്ത്രീകളും, അടിമകളായ 32 സ്ത്രീകളും സതി അനുഷ്ടിച്ചു. പിതൃഹത്യക്ക് അനേകം വർഷങ്ങൾക്കു ശേഷം, ആ കൃത്യം ചെയ്ത ഭക്ത് സിംഗ്, അഘർനിറോ മഹൽ ഇടിച്ചു നിരത്താൻ ഉത്തരവിടുകയായിരുന്നത്രേ! ആ കൊട്ടാരത്തിലേയ്ക്ക് നോക്കുമ്പോൾ എല്ലാം, മാതാ-പിതൃഹത്യയെന്ന പാപത്തിന്റെ ഭാരം ഭക്ത് സിംഗിനെ വേട്ടയാടിയിരുന്നത്രേ! ദൗലത്ത് ഖാന By michael clarke stuff (Merhengarh Fort 11 HDR) [CC BY-SA 2.0], via Wikimedia Commons ദൗലത്ത് ഖാനയുടെ മുകൾ നിലയിലെ കൊട്ടാരങ്ങൾ കാണാൻ അല്പം ആവേശത്തോടെയാണ് ഞാൻ നടന്നത്. എന്റെ പ്രതീക്ഷ വെറുതെയായില്ല എന്ന് ആദ്യത്തെ മുറി കണ്ടപ്പോൾ തന്നെ മനസ്സിലായി. "ശീഷ് മഹൽ" എന്നറിയപ്പെടുന്ന ഈ മുറി ചെറുതും വലുതുമായ ആയിരക്കണക്കിന് കണ്ണാടിത്തുണ്ടുകൾ പതിച്ചതാണ്. നേരത്തെ പറഞ്ഞ അജിത്ത് സിംഗ് രാജാവ് നിർമിച്ചതാണ് അത്യാഡംബരപൂർണ്ണമായ ഈ മുറി. ശീഷ് മഹൽ പകൽ വെളിച്ചത്തിൽ Daniel Villafruela [GFDL or CC BY-SA 3.0], via Wikimedia Commons ശീഷ് മഹലിന്റെ യഥാർത്ഥ അത്ഭുതം കാണണമെങ്കിൽ ഭിത്തികളിൽ വെളിച്ചം പതിക്കണം. ഒരു ചെറു തുണ്ട് വെളിച്ചം പോലും പതിന്മടങ്ങായി പ്രതിഫലിച്ച്, ശീഷ്മഹൽ മുഴുവൻ ജ്വലിക്കുന്ന ഒരു പ്രതീതിയാണ് അപ്പോൾ ഉണ്ടാകുന്നത്. ശീഷ് മഹലിൽ എടുത്തു പറയേണ്ട മറ്റൊന്ന് ഭിത്തികളിലെ മ്യൂറൽ പെയിന്റിംഗ് ആണ്. ദൈവങ്ങളുടെയും, മറ്റു നാടോടിക്കഥകളുടെയും ദൃശ്യങ്ങൾ വർണ്ണശഭളമായ മ്യൂറലുകളായി ഭിത്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. വർണ്ണപ്രഭയിൽ ശീഷ് മഹൽ By SangeetaC (Own work) [CC BY-SA 3.0], via Wikimedia Commons ശീഷ് മഹൽ കണ്ടിറങ്ങി, ഒരു ചെറിയ പിരിയൻ ഗോവിണി കയറിയാൽ ദൗലത്ത് ഖാനയുടെ അടുത്ത നിലയിൽ എത്താം. ഫൂൽ മഹൽ എന്ന കൊട്ടാര മുറിയാണ് ഈ നിലയിലെ പ്രധാന കാഴ്ച. സ്വർണ്ണം പതിച്ച, അതി സങ്കീർണ്ണമായ ചിത്രപ്പണികളോട് കൂടിയ മേൽക്കൂരയും, സ്വർണ്ണത്തകിടിൽ ചിത്രപ്പണികളും ചെയ്ത ഒരു വിശാലമായ ഹാളാണ് "ഫൂൽ മഹൽ". അജിത്ത് സിംഗ് മഹാരാജാവിന്റെ പുത്രനായിരുന്ന അഭയ് സിംഗ് രാജാവാണ് ഈ ഹാൾ നിർമിച്ചതെന്നു കരുതപ്പെടുന്നു. ഫൂൽ മഹൽ By Kiral (Own work) [CC BY-SA 3.0], via Wikimedia Commons രജപുത്ര-മുഗൾ വാസ്തു കലയുടെ ഒരു സമന്വയം ആണ് ഫൂൽ മഹൽ. സ്വർണ്ണ വർണ്ണത്തിലുള്ള, കൊത്തുപണികൾ ചെയ്ത മെലിഞ്ഞ തൂണുകൾ മുഗൾ ശൈലിയിൽ ഉള്ളതാണ്. എന്നാൽ അതിനു പുറകിലായി വർണ്ണച്ചില്ലുകൾ പതിപ്പിച്ച ജനാലകൾ തനി രാജസ്ഥാൻ രീതിയിൽ ഉള്ളതും. അഭയ് സിംഗ് വളരെ പ്രധാനപ്പെട്ട അതിഥികളെ സ്വീകരിച്ചിരുന്നത് ഫൂൽ മഹലിൽ വച്ചാണത്രേ! രാജസഭയിലെ തന്നെ ഏറ്റവും പ്രമുഖർക്ക് മാത്രമായിരിക്കും ഈ മുറി അന്ന് കാണുവാൻ സാധിച്ചിരിക്കുക! ഫൂൽ മഹലിന്റെ അകത്തളം By Hector Garcia from Barcelona (PalaceUploaded by Ekabhishek) [CC BY-SA 2.0], via Wikimedia Commons ഇപ്പോൾ സന്ദർശകർക്ക് ഫൂൽ മഹലിൽ പ്രവേശനമില്ല. പുറത്തെ വേലിക്കെട്ടിനു വെളിയിൽ നിന്ന് നോക്കി കാണാനേ കഴിയു. അങ്ങനെ വേലിക്കെട്ടിൽ നിന്നും ഏന്തി വലിഞ്ഞു ഞാൻ ഫൂൽ മഹലിന്റെ മേൽകൂര കണ്ടു. കണ്ണുകൾക്കൊരു വിരുന്നു തന്നെയായിരുന്നു അത്. മേൽകൂര മുഴുവൻ സ്വർണ്ണത്തകിടിൽ പൊതിഞ്ഞിരിക്കുന്നു. ഇടയിൽ നീല നിറത്തിൽ മനോഹരമായ ഡിസൈനുകളും. അഭയ് സിങ്ങിനു ശേഷം, ഫൂൽ മഹൽ ഒന്ന് കൂടി മോടി പിടിപ്പിച്ചത് താക്കത്ത് സിംഗ് ആണ്. തന്റെയും മക്കളുടെയും ചിത്രങ്ങൾ മേൽകൂരയിൽ ആലേഖനം ചെയ്തു വയ്ക്കാനും താക്കത്ത് സിംഗ് മറന്നില്ല. ഫൂൽ മഹലിന്റെ മേൽകൂര By Kiral (Own work) [CC BY-SA 3.0], via Wikimedia Commons ദൗലത്ത് ഖാനയുടെ അടുത്ത നിലയിലെ പ്രധാന കാഴ്ചയായ താക്കത്ത് വിലാസിലെയ്ക്ക് ഞാൻ ഗോവിണി കയറിയെത്തി. 1843 മുതൽ 1872 വരെ ജോധ്പൂർ ഭരിച്ച താക്കത്ത് സിംഗ് , രാഥോർ രാജ പരമ്പരയിലെ സ്വപ്നജീവിയായാണ്‌ അറിയപ്പെടുന്നത്. സൗന്ദര്യം - അതൊരു പെയിന്റിംഗ് ആയാലും, കവിത ആയാലും, ഒരു സ്ത്രീയായാലും - താക്കത്ത് സിംഗിനെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. തന്റെ പള്ളിയറ, കോട്ടയിലെ ഏറ്റവും സുന്ദരമായ മുറിയായിരിക്കണം എന്ന് താക്കത്ത് സിംഗ് ശഠിച്ചതിൽ അത്ഭുതമൊന്നും ഇല്ല. ആദ്യമായി താക്കത്ത് വിലാസിലെയ്ക്ക് നോക്കുമ്പോൾ ഒരു ചെറിയ തലകറക്കം അനുഭവപ്പെടും. ഭീമാകാരമായ ഒരു മുറി. ചുവരികളിലും, മേല്കൂരയിലും എന്തിനു തറയിൽ പോലും പെയിന്റിംഗ് ചെയ്തു മനോഹരമാക്കാത്ത ഒരു ഇഞ്ച് സ്ഥലം പോലുമില്ല. താക്കത്ത് വിലാസ് താക്കത്ത് സിംഗിന്റെ നിർമിതികളുടെ ഒരു പ്രത്യേകത, തൂണുകളുടെ അഭാവമാണ്. "താക്കത്ത് വിലാസിൽ" തൂണുകൾ ഒന്നുമില്ല, മറിച്ച് തടി കൊണ്ടുള്ള ബീമുകളാണ് മേൽകൂരയിൽ ഉള്ളത്. മേൽകൂരയിൽ നിന്നും തൂങ്ങിക്കിടക്കുന്ന ചില്ല് ഗോളങ്ങൾ ബ്രിട്ടീഷുകാരുടെ ക്രിസ്മസ് സമ്മാനം ആയിരുന്നത്രെ! താക്കത്ത് വിലാസി ന്റെ മേൽകൂര താക്കത്ത് വിലാസിനു പുറത്ത് വിശാലമായൊരു മട്ടുപ്പാവാണ്. ഇത്ര നേരവും നടന്നതിന്റെ ക്ഷീണം തീർക്കാനും, കാറ്റ് കൊള്ളാനും പറ്റിയ സ്ഥലമാണ് ഇത്. ഇവിടെ നിന്നും താഴേയ്ക്ക് നോക്കിയാൽ പരന്നു കിടക്കുന്ന കോട്ടയുടെയും, അതിനും അപ്പുറം വരണ്ട ഭൂപ്രദേശങ്ങളുടെയും ജോധ്പൂർ നഗരത്തിന്റെയും മനോഹര ദൃശ്യങ്ങൾ കാണാം. മെഹ്രാൻഗഡ്‌ കോട്ടയുടെ വ്യൂ പോയിന്റിൽ നിന്നും Daniel Villafruela [GFDL or CC BY-SA 3.0], via Wikimedia Commons മെഹ്രാൻഗഡ്‌ കോട്ടയുടെ എന്നല്ല, ജോധ്പൂരിന്റെ തന്റെ ടൂറിസം അടയാളമായ മറ്റൊരു കാഴ്ച ഈ മട്ടുപ്പാവിൽ നിന്നാണ് കാണാൻ സാധിക്കുക്ക. നീല നിറത്തിലുള്ള കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ, ബ്രഹ്‍മപുരി എന്ന നഗര ഭാഗത്തിന്റെ കാഴ്ചയാണത്. ജോധ്പൂരിന് നീലനഗരം (ബ്ലൂ സിറ്റി) എന്ന് പേര് വരാനുള്ള കാരണവും ഈ കാഴ്ച തന്നെയാണ്. പ്രധാനമായും ബ്രാഹ്മണർ വസിച്ചിരുന്ന നഗര ഭാഗമായിരുന്നു ഇത്. രാജഭരണ കാലത്ത് വീടിനു പുറം ചുമരുകൾ നിറം പൂശാൻ ബ്രാഹ്മണ സമൂഹത്തിനു മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളൂ. കൊടും ചൂടിൽ നിന്നും രക്ഷ നേടാൻ അവർ ചുമരുകളിലും മട്ടുപ്പാവിലും എല്ലാം നീല ചായം പൂശി. ഇന്നു പല കെട്ടിടങ്ങളും നിറം മാറ്റിയെങ്കിലും, ഭൂരിഭാഗവും പഴയ നീല നിറം തന്നെ പിന്തുടരുന്നു. മെഹ്രാൻഗഡ്‌ കോട്ടയിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലവും ഈ വ്യൂ പോയിന്റ്‌ ആണ്. ഫോട്ടോയും സെൽഫിയും എത്ര എടുത്തിട്ടും മതിയാവുന്നില്ല ചിലർക്ക്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഏതൊരു ഫോട്ടോഗ്രാഫറെയും കൊതിപ്പിക്കുന്ന കാഴ്ച്ചവിരുന്നു തന്നെയാണത്. മെഹ്രാൻഗഡ്‌ കോട്ടയുടെ വ്യൂ പോയിന്റിൽ നിന്നും മെഹ്രാൻഗഡ് കോട്ടയുടെ ഒരു പ്രധാന ഭാഗമായ "സേനാന" യിലേയ്ക്കാണ് അടുത്തതായി ഞാൻ നടന്നത്. രാജകുടുംബത്തിലെ സ്ത്രീകൾ വസിച്ചിരുന്ന കൊട്ടാര ഭാഗങ്ങൾ ആണ് സേനാന എന്നറിയപ്പെട്ടിരുന്നത്. രജപുത്ര സ്ത്രീകൾ വളരെ കർശനമായ പർദ്ദ സമ്പ്രദായം അനുഷ്ടിച്ചിരുന്നു. ഭർത്താവും മക്കളും മറ്റു ഉറ്റ ബന്ധുക്കളുമല്ലാതെ മറ്റാരെയും അവർ മുഖം കാണിച്ചിരുന്നില്ല. സേനാന വേറൊരു ലോകം തന്നെയായിരുന്നു. പുരുഷന്മാർക്ക് പ്രവേശനമുള്ള കോട്ടഭാഗങ്ങൾ "മർദാന" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സേനാനയും മർദാനയും തമ്മിൽ വളരെ വ്യക്തമായ അതിർത്തികൾ ഉണ്ടായിരുന്നെന്ന് മാത്രമല്ല, രാജാവിന്റെ അനുവാദമില്ലാതെ ഈ അതിർത്തി ലംഘിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റവും ആയിരുന്നത്രെ! "ഝാൻകി മഹൽ " എന്ന ലളിതമായ ഒരു ഹാൾ ആണ് "സേനാനയുടെ" ആദ്യ ഭാഗം. ഝാൻകി എന്ന വാക്കിനർഥം അൽപദർശനം(glimpse) എന്നാണ്. ഝാൻകി മഹലിലെ കൊത്തുപണികൾ ചെയ്ത ജനാലകളിലെ ചെറിയ വിടവുകളിലൂടെ സ്ത്രീ ജനങ്ങൾ താഴെ ദൗലത്ത് ഖാന ചൗക്കിൽ നടക്കുന്ന പൊതുപരിപാടികൾ നോക്കി കാണുക പതിവായിരുന്നത്രേ. സമൂഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടാൻ അനുവാദമില്ലാതിരുന്ന അവർക്ക് ഈ കാഴ്ചകൾ തന്നെയായിരുന്നു പുറം ലോകത്തേയ്ക്കുള്ള വാതിൽ. ഝാൻകി മഹൽ ഇപ്പോൾ തൊട്ടിലുകളുടെ ഒരു പ്രദർശന ശാലയാണ്. പല വലിപ്പത്തിലും ഡിസൈനിലുമുള്ള അനേകം തൊട്ടിലുകൾ ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. ഝാൻകി മഹൽ ഝാൻകി മഹലിൽ എന്നെ ഏറ്റവും ആകർഷിച്ച ഭാഗം മനോഹരമായി ചിത്രപ്പണികൾ ചെയ്ത നീല മേൽക്കൂരയാണ്. മോത്തി മഹൽ എന്നറിയപ്പെടുന്ന, മനോഹരമായൊരു മുറിയിലേയ്ക്കാണ് ഞാൻ അടുത്തതായി കടന്നത്. സമയം ഉച്ച കഴിഞ്ഞിരുന്നു. പുറത്തെ വെയിൽ , മോത്തി മഹലിന്റെ വർണ്ണച്ചില്ലുകളിലൂടെ അരിച്ചു വരുന്ന കാഴ്ച വളരെ മനോഹരമായിരുന്നു. വർണ്ണച്ചില്ലുകളും, വെള്ളച്ചുമരുകളും ഉള്ള മോത്തി മഹൽ നിർമിച്ചത് അജിത്ത് സിംഗ് മഹാരാജാവാണ്. പിന്നീട് താക്കത്ത് സിംഗ് ഇതിൽ പല മിനുക്ക്‌ പണികളും നടത്തി. സേനാനയോട് വളരെ അടുത്തായിരുന്നെങ്കിലും താക്കത്ത് സിംഗിന്റെ സിംഹാസനം സ്ഥിതി ചെയ്തിരുന്നത് മോത്തി മഹലിൽ ആയിരുന്നു. സേനാനയും മർദാനയും തമ്മിലുള്ള അതിർത്തി അത്ര വ്യക്തമല്ലാത്ത ഒരു ഭാഗം ആണ് മോത്തി മഹൽ. മോത്തി മഹൽ By Jpatokal at wts wikivoyage [GFDL or CC BY-SA 4.0-3.0-2.5-2.0-1.0], via Wikimedia Commons മോത്തി മഹലിനടുത്ത് "സേനാന ഡിയോധി" എന്ന് പേരെഴുതിയ ഒരു ഗേറ്റ് ഉണ്ട്. അന്തപുര സ്ത്രീകളുടെ മാത്രം സ്വന്തമായിരുന്ന കൊട്ടാരഭാഗങ്ങളുടെ അതിർത്തി ഇതാണ്. ഗേറ്റ് കടന്നു ചെന്നെത്തുന്നത് സേനാന ഡിയോധി ചൗക്ക് എന്ന നടുമുറ്റത്തേക്കാണ്. രാജാവിനു തന്റെ പ്രിയപ്പെട്ട റാണിമാർക്ക് നിർമിച്ചു കൊടുത്ത അനേകം ഹവേലികളും, സുന്ദര ഉദ്യാനങ്ങളും സേനാനയുടെ ഭാഗമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അതെല്ലാം തകർന്നു പോയിരിക്കുന്നു. അധികം കേടുപാടില്ലാതെ നിലനിൽക്കുന്നത് ഈ നടുമുറ്റം മാത്രമാണ്. നടുമുറ്റത്തിനു ചുറ്റുമുള്ള കൊട്ടാരഭാഗങ്ങൾ അതി മനോഹരമായി കൊത്തുപണി ചെയ്ത ചുവന്ന കല്ലിൽ നിർമിച്ചവയാണ്. സേനാന ഡിയോധി സുന്ദരിമാരായ രാജ്ഞിമാരും രാജകുമാരികളും വസിച്ചിരുന്ന ഈ ഇടം സുന്ദരമാകാതെ തരമില്ലല്ലോ. ഓഡിയോ ഗൈഡ് ഇവിടെ തീരുകയാണ്. ഗൈഡ് തിരിച്ചേൽപ്പിച്ച് ഐഡി കാർഡും വാങ്ങി പുറത്തേക്ക് നടന്നു. കോട്ടയുടെ ചുറ്റും ചില കാഴ്ചകൾ കൂടിയുണ്ട്. കോട്ടയിൽ നിന്നും ഇറങ്ങിയാൽ മുകളിലേയ്ക്ക് പോകുന്ന ഒരു ചരിഞ്ഞ പാതയുണ്ട്. ഗൺ ടെറസ്സ് എന്നറിയപ്പെടുന്ന കോട്ടയുടെ മുകൾ ഭാഗത്തെ വാച്ച് ടവർ ആണത്. ഒന്നാം ലോക മഹായുദ്ധ കാലത്തെയും, ബ്രിട്ടീഷ് കാലത്തെയും ഒക്കെ പീരങ്കികൾ ഇവിടെ കാണാം.ഗൺ ടെറസ്സിൽ നിന്നും നോക്കിയാൽ താഴെ ജോധ്പൂർ നഗരത്തിലെ ക്ലോക്ക് ടവറും, സർദാർ മാർക്കറ്റും ഒക്കെ കാണാം. ഗൺ ടെറസ്സ് ഗൺ ടെറസ്സിൽ നിന്നും നോക്കിയാൽ കോട്ടയുടെ ഒരു വശത്തായി ചാമുണ്ഡമാതാജി ക്ഷേത്രം കാണാം. റാവു ജോധയുടെ ഇഷ്ട ദേവതയായിരുന്നു ചാമുണ്ഡമാതാ. 1460-ല മാൻഡോറിലെ ഒരു ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്നതാണ് ഇവിടുത്തെ പ്രതിഷ്ഠ. 2008 ൽ വലിയൊരു ദുരന്തത്തിനു സാക്ഷ്യം വഹിച്ചു ഈ ക്ഷേത്രം. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് പ്രാർത്ഥനയ്ക്കായി ആയിരക്കണക്കിന് പേർ ഇവിടെയെത്തി. അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 249 പേരാണ് മരിച്ചത്. നാനൂറു പേർക്കോളം ഗുരുതരമായ പരിക്കും പറ്റി . കനത്ത ഹൃദയത്തോടെ മാത്രമേ ഈ ക്ഷേത്ര പരിസരത്ത് നിൽക്കാനാവൂ. ചാമുണ്ഡമാതാജി ക്ഷേത്രം ക്ഷേത്ര പരിസരത്ത് നിന്നും ഞാൻ തിരിച്ച് നടന്നു. സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. കാഴ്ചകൾ കണ്ടു നടന്നു സമയം പോയതറിഞ്ഞില്ല. കോട്ടയുടെ അടിവാരത്തുള്ള "പൽക്കി" എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. ഒരു കാഴ്ച കൂടി കാണാൻ ബാക്കിയുണ്ട്. "ചോക്കലിയോ മഹൽ" എന്നറിയപ്പെടുന്ന ഒരു ചെറിയ കൊട്ടാരം. ചോക്കലിയോ മഹൽ താക്കത്ത് സിംഗ് തന്റെ ഭാര്യമാര്ക്കായി പണിത ഈ കൊട്ടാരം ഒരു വീടിന്റെ മാതൃകയിൽ ആണ്. കോട്ടയിൽ നിന്നും വിട്ടുമാറി അത്ര സുരക്ഷിതമല്ലാത്ത സ്ഥലത്ത് സ്ത്രീകൾക്കായി ഒരു കൊട്ടാരം പണിയുക രജപുത്ര രീതിയിൽ സാധാരണമല്ല. രാജസ്ത്രീകൾ കോട്ടയുടെ ഹൃദയ ഭാഗത്ത് അനേകം മതിൽക്കെട്ടുകൾക്കുള്ളിൽ സുരക്ഷിതരായാണ് വസിച്ചിരുന്നത്. എന്നാൽ ഈ കൊട്ടാരം താക്കത്ത് സിംഗ് തന്റെ രജപുത്ര വംശത്തിൽ പെടാത്ത ഭാര്യമാർക്ക് വേണ്ടി പണി കഴിപ്പിച്ചതാണത്രെ. ഇവരെ സേനാനയിൽ വസിക്കാൻ താക്കത്ത് സിംഗ് നിയമാനുസൃതം വിവാഹം ചെയ്ത രജപുത്ര റാണിമാർ അനുവദിക്കാത്തതാണ്‌ കോട്ടയ്ക്ക് പുറത്ത് ചോക്കലിയോ മഹൽ പണിയാൻ താക്കത്ത് സിംഗിനെ പ്രേരിപ്പിച്ചത്. അങ്ങനെ ചോക്കലിയോ മഹലും കണ്ട്, അഞ്ഞൂറു വർഷത്തെ ചരിത്രത്തിലൂടെ അഞ്ചു മണിക്കൂറു കൊണ്ട് ഒരു ഓട്ടപ്രദിക്ഷണം നടത്തി മെഹ്രാൻഗഡ് കോട്ടയിൽ നിന്നും ഞാൻ തിരികെ നടന്നു.
കൊട്ടിയൂര്‍: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊട്ടംതോട് മലയില്‍ ബന്ദികളാക്കിയ വനംപരിസ്ഥിതി മന്ത്രാലയത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മോചിപ്പിച്ചു. വ്യാഴാഴ്ച പകല്‍മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ പത്തുമണിക്കൂറോളം ബന്ദികളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ എസ്. എസ് കുമ്പാരെ, മുഹമ്മദ്പര്‍വീസ്, നവീന്‍കുമാര്‍,കെ.ലിംഗപ്പ, ബി. ചെനബസപ്പ എന്നിവരെയാണ് മോചിപ്പിച്ചത്. കൊട്ടിയൂര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. തോമസ് മണക്കുന്നോലുമായി പുലര്‍ച്ചെ രണ്ടുമണിവരെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ വിട്ടയക്കാന്‍ തീരുമാനമായത്. അനുരഞ്ജന ചര്‍ച്ചയില്‍ കണ്ണൂര്‍ ജില്ലാപൊലീസ് മേധാവി രാഹുല്‍ ആര്‍. നായരും പങ്കെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് നീണ്ടുനോക്കി സ്വദേശികളായ ക്‌ളിന്റ് സെബാസ്റ്റ്യന്‍(22) സുമിന്‍ മാത്യു(23) ഫ്രാങ്കോ ജോസ്(19) നിജിന്‍ജോസ്(20) എന്നിവരെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊട്ടിയൂര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കേളകം പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുളള സമരപരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങവെ കെ.സുധാകരന്‍ എം.പി, അഡ്വ.സണ്ണിജോസഫ് എം. എല്‍. എ, ജെയിംസ് മാത്യു എം. എല്‍. എ എന്നിവര്‍ ഇടപ്പെട്ട് മുഖ്യമന്ത്രിയെ കാര്യം ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് മാലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ തണുത്തത്. കൊട്ടിയൂരില്‍ കര്‍ണ്ണാടക വനപാലക സംഘത്തെ തടഞ്ഞുവച്ചത് റിപ്പോര്‍ട്ടു ചെയ്യാനായി പോയ പത്ര ദൃശ്യമാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ക്രൂരമായി. ഇരട്ടത്തോട്ടില്‍ അക്രമം നടന്ന സ്ഥലത്തുവച്ച് ഫോട്ടോയെടുക്കുകയായിരുന്ന മംഗളം പേരാവൂര്‍ ലേഖകന്‍ കെ.ജി യശോദരനെ ഒരു സംഘം തല്ലിച്ചതച്ചു. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയെങ്കിലും അവിടെയും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേററ യശോദരന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പൊട്ടന്‍തോട്ടില്‍ ജീപ്പ് കത്തിക്കുന്നതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ദീപിക പ്രാദേശിക ലേഖകന്‍ എം.ജെ റോബിനും(32) ക്രൂമായി മര്‍ദ്ദനമേററു. രക്ഷപ്പെടാന്‍ റോബിന്‍ സമീപമുളള ഒരുവീട്ടില്‍ ഓടിക്കയറിയ റോബിനെ അക്രമം ഭയന്ന വീട്ടുകാര്‍ ഇറക്കിവിട്ടു. ദേഹാമാസകലം മര്‍ദ്ദനമേററ റോബിനെ പേരാവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രാദേശിക ചാനല്‍റിപ്പോര്‍ട്ടര്‍ സജീവ് നായര്‍, മനോരമ പ്രാദേശിക ലേഖകന്‍ ജോയി ജോസഫ് എന്നിവര്‍ക്കും മര്‍ദ്ദനമേററു. ജോയിയുടെ ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി. സംഘര്‍ഷത്തില്‍ മുപ്പതോളം പൊലീസുകാര്‍ക്ക് പരിക്കേററു. ഇവര്‍ തലശേരി, കൂത്തുപറമ്പ്, ഇരിട്ടി എന്നിവടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്നു സി. ഐമാരും നാലു എസ്. ഐമാര്‍ക്കും അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ കലിതുളളലില്‍ പരിക്കേററിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബൈക്കില്‍ പോവുകയായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ സഞ്ചരിച്ച ബൈക്ക് കൊട്ടിയൂര്‍ പാല്‍ചുരത്തുവച്ച് ഒരു സംഘം അക്രമികള്‍ തീവച്ച് നശിപ്പിച്ചു. സി. ഐ മാരായ വി.വി മനോജ്(ഇരിട്ടി) കെ.വി ബാബു(കൂത്തുപറമ്പ്) കെ.വി വേണുഗോപാല്‍(മട്ടന്നൂര്‍) എസ്. ഐമാരായ വേണു(കേളകം) ബാലകൃഷ്ണന്‍(ഇരിട്ടി) രവീന്ദ്രന്‍(കൂത്തുപറമ്പ്) പി.കെ പ്രകാശ്(മട്ടന്നൂര്‍) പൊലീസുകാരായ കേളകത്തെ ശ്യാംമോഹന്‍, ശ്രീനേഷ്, റസീഖ്, എ. ആര്‍ ക്യാമ്പിലെ സോജിത്ത്, ഷിജു, മഹേഷ്, കെ.ഷിജു, ഇരിട്ടിയിലെ സുജിത്ത്, അജിത്ത്, ഉദയന്‍, കരിക്കോട്ടക്കരിയിലെ ആന്റണി, കെ. എ.പിയിലെ സാജിത്ത്, വിജിത്ത്, പയ്യന്നൂരിലെ പ്രശാന്ത്, കൂത്തുപറമ്പിലെ രജീഷ് കുമാര്‍, പ്രദീപന്‍, സന്തോഷ്, സതീശന്‍, കണ്ണവത്തെ സുജിത്ത്, മട്ടന്നൂരിലെ രാജീവന്‍, അഭിലാഷ്, പുരുഷു, ശോഭിത്ത് എന്നിവര്‍ക്കാണ് പരിക്കേററത്. keywords: Kerala, Kannur, Kottiyoor, Police, Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി പങ്കു വെക്കുന്ന ഒരു സന്നദ്ധപ്രവർത്തകൻ എന്ന നിലയിൽ 2012-2013ൽ ട്യൂബിങ്ങൻ സർവ്വകലാശാലയിലേക്ക് അയച്ച ഒരു ഇമെയിൽ സന്ദേശം ഗുണ്ടർട്ട് ലെഗസി പദ്ധതി എന്ന പേരിൽ ഒരു ബൃഹദ് പദ്ധതി ആയി വളർന്നതിനെ കുറിച്ചും, ആ പദ്ധതിയിൽ ഒരു പ്രധാനപങ്കു വഹിക്കാൻ കഴിഞ്ഞ സന്നദ്ധപ്രവർത്തകൻ എന്ന നിലയിലും ഉള്ള എന്റെ അനുഭവക്കുറിപ്പ് ആണ് ഈ ലേഖനം. ഗുണ്ടർട്ട് ലെഗസി പദ്ധതി – അനുഭവക്കുറിപ്പ് – Image Courtesy – Rajesh Odayanchal പദ്ധതിയിൽ ഞാൻ പങ്കാളിയായ സംഗതികളുടെ വിശകലനം എന്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്നതിനാൽ ഈ അനുഭവക്കുറിപ്പ് എന്റെ മാത്രം അഭിപ്രായങ്ങൾ ആണ്. പക്ഷെ ഈ പദ്ധതിയിൽ ആദ്യന്തം ഉണ്ടായിരുന്ന ഒരാൾ എന്ന നിലയിൽ പദ്ധതിയുടെ നാൾവഴിയും ചരിത്രവും ഞാൻ ഉൾപ്പെട്ട പ്രവർത്തങ്ങളുടെ വിശദാംശങ്ങളും എല്ലാം ഒരു പരിധി വരെ ഈ അനുഭവക്കുറിപ്പിൽ നിന്നു കിട്ടും. ഞാൻ ഉൾപ്പെടാത്ത സംഗതികളും പദ്ധതിയുടെ ഭാഗമായി ഉണ്ട് എന്നതിനാൽ ഈ അനുഭവക്കുറിപ്പിനെ പദ്ധതിയുടെ മൊത്തത്തിലുള്ള ഡോക്കുമെന്റേഷനായി കാണരുത്. സാമാന്യം വലിപ്പമുള്ള അനുഭവക്കുറിപ്പ് ആണിത്. പദ്ധതിയിൽ ഞങ്ങൾ നടത്തിയ ഇടപെടലുകളുടെ വിവരം ഡോക്കുമെന്റ് ചെയ്യപ്പെടേണ്ടതുണ്ട് എന്നതിനാലാണ് എല്ലാ കാര്യങ്ങളും സൂക്ഷ്മമായി എഴുതിയത്. പദ്ധതിയെ പറ്റി പൊതുസമൂഹത്തിനുള്ള ചോദ്യങ്ങൾ മിക്കവാറും എണ്ണത്തിനുമുള്ള ഉത്തരം ഈ അനുഭവിക്കുറിപ്പ് തരുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ തുടക്കം മലയാള പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ എന്ന വിഷയം മലയാളം വിക്കിമീഡിയ പദ്ധതികളിൽ ഞാൻ അംഗമായി ചേർന്ന 2006 തൊട്ടെങ്കിലും എനിക്കു കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിൽ തന്നെ 2009 തൊട്ടെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെയോ ഞാൻ നേരിട്ടോ മലയാള പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് രേഖകൾ പൊതുവായി ആദ്യഘട്ടത്തിൽ ഓർക്കുട്ട്/ഗൂഗിൾ ബസ്സ്/ഗൂഗിൾ പ്ലസ്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമികളിലൂടെയും പിന്നീട് എന്റെ ബ്ലോഗിലൂടെയും (https://shijualex.in) എല്ലാവരുമായും പങ്കു വെക്കുകയും ചെയ്യുന്നു. ഈ മേഖലയിൽ (മലയാള പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ) പ്രവർത്തിക്കുന്ന ഏതൊരാൾക്കും പി.ജെ. തോമസ്. ഡോ. സ്കറിയ സക്കറിയ, കെ. എം. ഗോവി, എന്നിവരുടെ വിവിധ ഡോക്കുമെന്റേഷനുകളിലൂടെ കടന്നു പോവാതെ തരമില്ല. കാരണം ഇവർ മൂവരും ആണ് അച്ചടിച്ച മലയാള രേഖകളെ പറ്റി ഏറ്റവും ആധികാരികമായ ഡോക്കുമെന്റേഷൻ നടത്തിയിരിക്കുന്നത്. ഇവരുടെ ലേഖനങ്ങളിലൂടെ കടന്നു പോകുമ്പോൾ ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ പുരാതന മലയാളഗ്രന്ഥങ്ങളുടെ വലിയ ഒരു ശേഖരം ഉണ്ടെന്ന് നമുക്കു മനസ്സിലാകും. ഈ ലേഖനങ്ങളിലൂടെ കിട്ടിയ അറിവാണ് ട്യൂബിങ്ങനിലെ രേഖകൾ ഏതെങ്കിലും വിധത്തിൽ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ പറ്റുമോ എന്ന ചിന്തയ്ക്ക് എനിക്കു പ്രേരണയായത്. മലയാളപൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള സാദ്ധ്യത തേടി 2012ൽ കേരളത്തിലേയും കേരളത്തിന്നു പുറത്തേയും നിരവധി സ്ഥാപനങ്ങൾക്ക് ഞാൻ മെയിൽ അയക്കുന്നുണ്ട്. അങ്ങനെ അയച്ച മെയിലുകളിൽ ഒരെണ്ണം വലിയ മലയാളഗ്രന്ഥശേഖരം ഉണ്ടെന്ന് ഇതിനകം എനിക്കു മനസ്സിലായ ട്യൂബിങ്ങൻ സർവ്വകലാശാലയിലേക്ക് ആയിരുന്നു. ട്യൂബിങ്ങനിലേക്കുള്ള മെയിൽ ഏതെങ്കിലും ഒരു ഐഡിയിലേക്ക് അയക്കാതെ ഇന്ത്യയും കേരളവുമായി കുറച്ചൊക്കെ ബന്ധം ഉണ്ടെന്ന് കണ്ട ഇൻഡോളജി ഡിപ്പാർട്ട്മെന്റിൽ പ്രൊഫസ്സറായ ഹൈക്കെ മോസർക്ക് അയക്കുക ആയിരുന്നു ഞാൻ ചെയ്തത്. അന്നു മെയിൽ അയക്കുമ്പോൾ എന്റെ മനസ്സിലുള്ള ആശയം ഒരു പക്ഷെ ഇവർ ആ രേഖ ആക്സെസ് ചെയ്യാൻ സമ്മതിക്കുക ആണെങ്കിൽ, വിക്കിമീഡിയ ജർമ്മനിയുടെ സഹായത്തോടു കൂടെയോ, ക്രൗഡ് ഫണ്ടിങ്ങോ ഉപയോഗിച്ച് അത് ഡിജിറ്റൈസ് ചെയ്യാനുള്ള ഒരു പദ്ധതി ആവിഷ്കരിക്കുക എന്നതായിരുന്നു. (ഇന്നാണെങ്കിൽ സ്വപ്നനത്തിൽ പോലും ഞാൻ അങ്ങനെ ചിന്തിക്കില്ല, കാരണം ഇതുമായി ബന്ധപ്പെട്ട സങ്കീർണ്ണത എത്രയാണെന്നു ഇന്നു എനിക്കറിയാം) എന്നാൽ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഹൈക്കെ എന്റെ മെയിലിനു ഉടനടി മറുപടി അയച്ചു. വെറുതെ മറുപടി അയക്കുക മാത്രമല്ല ട്യൂബിങ്ങൻ ലൈബ്രറിയിലെ വിവിധ ആളുകളുമായി സംസാരിക്കുകയും ഗുണ്ടർട്ട് ശേഖരം മൊത്തമായി ഡിജിറ്റൈസ് ചെയ്യാനുള്ള സാദ്ധ്യതയും സൂചിപ്പിച്ചാണ് മറുപടി വന്നത്. ആദ്യഘട്ട ചർച്ചകൾ പിന്നീടുള്ള മാസങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള ഫണ്ട് നേടിയെടുക്കാനുള്ള പ്രൊപ്പൊസലുകൾ തയ്യാറാക്കാനുമുള്ള പണികൾ ആയിരുന്നു. ഈ സമയത്ത് മലയാളം ശേഖരത്തിന്റെ കാറ്റലോഗ് ലിസ്റ്റ് മൊത്തം കൈമാറുകയും പ്രയോറൈറ്റൈസ് ചെയ്യാൻ സഹായം ചോദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പണികളിൽ എന്നെ അക്കാലത്ത് സഹായിച്ചത് സുനിലും സിബുവും കെവിനും ആയിരുന്നു. കൊച്ചിയിൽ വെച്ച് പദ്ധതി ഔദ്യോഗികമായി അനൗൺസ് ചെയ്യുന്നു ഡിജിറ്റൈസേഷൻ പ്രൊപ്പൊസലിന്റെ പണി നടന്നു കൊണ്ടു ഇരിക്കുന്നതിന്റെ ഇടയിൽ 2013 സെപ്റ്റംബറിൽ മൂഴിക്കുളത്ത് നടക്കുന്ന കൂടിയാട്ടം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് വരുന്നു എന്നു പറഞ്ഞു ഹൈക്കെ മോസർ എനിക്കു മെയിൽ അയച്ചു. അത് അറിയിച്ചപ്പോൾ എന്തായാലും ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യാൻ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഔദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്, എങ്കിൽ ഈ വിഷയം പൊതുജനങ്ങളെ അറിയിച്ചു കൊണ്ട് ചെറിയ ഒരു പരിപാടി കേരളത്തിൽ നടത്തിക്കൂടേ എന്നും അതിനു സമ്മതിക്കുക ആണെങ്കിൽ അതിനു വേദിയൊരുക്കാം എന്നും ഹൈക്കയോടു അഭ്യർത്ഥിച്ചു. മനസ്സില്ലാ മനസ്സോടെ (അതിനു കാരണം ഉണ്ട്, പദ്ധതി ഔദ്യോഗികമായി ആരംഭിച്ചിട്ടും ഇല്ല, ഫണ്ടിങ്ങും ആയിട്ടില്ല) ഹൈക്കെ അതിനു സമ്മതിച്ചു. പരിപാടി തീരുമാനിച്ചപ്പോൾ, പദ്ധതി അനൗൺസ് ചെയ്താൽ ജനശ്രദ്ധ ഉണ്ടാകും; ആതിനാൽ ശേഖരത്തിലെ ഒന്നോ രണ്ടോ സ്കാനുകൾ കൂടെ ആ പരിപാടിയിൽ വെച്ച് കാണിക്കുന്നതും കൈമാറുന്നതും നല്ലതാവില്ലെ എന്ന ചിന്ത എനിക്കുണ്ടായി. ഇതു ഹൈക്കയുമായി പങ്കു വെച്ചപ്പോൾ അതിനുള്ള സാദ്ധ്യത ഹൈക്കെ, ഗബ്രിയേല സെല്ലറുമായും ചർച്ച ചെയ്യുകയും 2 പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാൻ പരിപാടിയിൽ വെച്ച് നമുക്കു കൈമാറാം എന്നു സമ്മതിക്കുകയും ചെയ്തു. തുടർന്ന് നിരവധി എഴുത്തുകുത്തുകൾക്കും ഫോൺവിളികൾക്കും ശേഷം കൊച്ചിയിലെ പ്രസ്സ് അക്കാദമിയിൽ വെച്ചു ചെറിയൊരു പരിപാടിയിലൂടെ ഗുണ്ടർട്ട് ലെഗസി പദ്ധതി അനൗൺസ് ചെയ്യാൻ തീരുമാനിച്ചു. ഈ പരിപാടിക്കായി പ്രസ്സ് അക്കാദമി സംഘടിപ്പിക്കുകയും അതിനു വേണ്ടിയുള്ള ബാക്ക് ഗ്രൗണ്ട് പണികൾ ഒക്കെയും ചെയ്തത് ശ്രീ സുനിൽ പ്രഭാകർ ആണ്. (എനിക്കു നേരിട്ടു പ്രസ്സ് അക്കാദമിക്കാരെ അറിയില്ല). സുനിൽ പ്രഭാകറിന്റെ സവിശേഷ സഹായം മൂലമാണ് ഈ പരിപാടി നടത്താനുള്ള വഴികൾ തുറന്നത്. അങ്ങനെ 2013 സെപ്റ്റംബർ 12നു കൊച്ചിയിലെ പ്രസ്സ് അക്കാദമിയിൽ വെച്ചു നടന്ന പരിപാടിയിൽ വെച്ച് ഗുണ്ടർട്ട് ലെഗസി പദ്ധതി ഔദ്യോഗികമായി അനൗൺസ് ചെയ്യപ്പെട്ടു. ഡോ. സ്കറിയ സക്കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ദേഹം ഗുണ്ടർട്ട് രേഖകളുടെ പ്രാധാന്യത്തെ പറ്റിയും ഈ രേഖകൾ കൈകാര്യം ചെയ്ത തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും മറ്റും പ്രസംഗിച്ചു. മറ്റു കാര്യ പരിപാടികൾ സുനിൽ പ്രഭാകർ, അജയ് ബാലചന്ദ്രൻ, വിശ്വപ്രഭ എന്നിവർ നേതൃത്വം നൽകി. (നിർഭാഗ്യവശാൽ ഓഫീസിൽ നിന്നു ലീവ് കിട്ടാഞ്ഞതിനാൽ എനിക്കു ഈ പരിപാടിയിൽ നേരിട്ടു പങ്കെടുക്കാൻ കഴിഞ്ഞില്ല) ഈ പരിപാടിയിൽ വെച്ച് 2 സ്കാനുകൾ (1845ലെ പഴഞ്ചൊൽ മാല, 1850ലെ ഒര ആയിരം പഴംചൊൽ) റിലീസ് ചെയ്കയും പൊതുജനം ആദ്യമായി ട്യൂബിങ്ങനിലെ മലയാള രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയെ പറ്റി അറിയുകയും ചെയ്തു. സ്കാനുകളിൽ ഒരെണ്ണമായ ഒരായിരം പഴം‌ചൊൽ എന്ന പുസ്തകം കുറച്ചു സ്കൂൾ കുട്ടികൾ ചേർന്ന് യൂണിക്കോഡിൽ ടൈപ്പ് ചെയ്തു. ഇതുപയോഗിച്ച് സായാഹ്ന ഫൗണ്ടേഷൻ ഒരു ഇ ബുക്ക് പുറത്തിറക്കുകയും ചെയ്തു. ഇത് പരിപാടിയിൽ സവിശേഷശ്രദ്ധപിടിച്ചു പറ്റിയ സംഗതി ആയിരുന്നു. 2013 സെപ്റ്റംബർ 12നു നടന്ന പരിപാടിയെ പറ്റി അക്കാലത്ത് തന്നെ വിശദമായി ഞാൻ ബ്ലോഗ് പൊസ്റ്റ് എഴുതിയിരുന്നു. അത് ഇവിടെ കാണാം. ഫണ്ടിങ്ങിനായുള്ള ഓട്ടം പരിപാടി കഴിഞ്ഞ് ഹൈക്കെ ജർമ്മനിക്കു തിരിച്ചു പോയി. പിന്നീടുള്ള കുറച്ചധികം മാസങ്ങൾ (സത്യത്തിൽ ഏതാണ്ട് 2 വർഷത്തോളം) പദ്ധതിക്ക് ഫണ്ടിങ് നേടിയെടുക്കാൻ വേണ്ടിയുള്ള പ്രയത്നത്തിൽ ആയിരുന്നു ഹൈക്കെ മോസറും ഗബ്രിയേല സെല്ലറും കൂട്ടരും. അതിനായി റെക്കമെന്റെഷൻ ലെറ്റർ തയ്യാറാക്കാൻ ഹൈക്കെ ഞങ്ങളുടെ സഹായവും തേടിയിരുന്നു. മൂന്നു റെക്കമെന്റേഷൻ ലെറ്റർ ആണ് ഞങ്ങൾ കൊടുത്തത്, അതിൽ എടുത്ത് പറയേണ്ടത് മലയാളം വിക്കിമീഡിയ സമൂഹത്തിന്റെയും സാഹാഹ്ന ഫൗണ്ടേഷന്റെയും എഴുത്തുകൾ ആണ്. ഈ കത്തുകൾ തയ്യാറാക്കാൻ സാഹാഹ്ന ഫൗണ്ടെഷൻ സാരഥി ശ്രീ രാധാകൃഷ്ണൻ സാറും, വിശ്വപ്രഭ, അജയ് ബാലചന്ദ്രൻ, കണ്ണൻ ഷണ്‍മുഖം, സുനിൽ വി.എസ്., സിബു സി.ജെ. എന്നിവരും സഹായിച്ചു. ഇതൊക്കെയും ഞങ്ങൾക്കു പുതു അനുഭവങ്ങൾ ആയിരുന്നു. ഫണ്ടിങിനായുള്ള അപേക്ഷ സമർപ്പണവും ജർമ്മൻ റിസർച്ച് ഫൗണ്ടെഷനുമായുള്ള ചർച്ചയും മറ്റും ക്രമമായി നടന്നു. പക്ഷെ അനുമതിയുടെ ഭാഗമായി ശേഖരത്തിലെ അച്ചടിപുസ്തകങ്ങളിലെ 26,000 ത്തോളം താളുകൾ മലയാളം യൂണിക്കോഡ് ആക്കണം എന്ന ഒരു നിബന്ധന ഉണ്ടായിരുന്നു. അങ്ങനെ സ്കാനിങ്ങിനു പുറമേ മലയാളരേഖകളുടെ യൂണിക്കോഡ് കൺവേർഷനും പദ്ധതിയുടെ ഭാഗമായി. യൂണിക്കോഡ് കൺവേർഷൻ ഒന്നോ രണ്ടോ പുസ്തകങ്ങളോ ഏതാനും നൂറു താളുകളോ ഒക്കെ യൂണിക്കോഡ് ആക്കുന്നത് തന്നെ എന്ത് തലവേദന പിടിച്ച പണി ആണെന്ന് മലയാളം വിക്കിഗ്രന്ഥശാലയിലെ പ്രവർത്തിപരിചയത്തിൽ നിന്നു എനിക്കു അറിയാം. അങ്ങനെ ഒരു സ്ഥിതിയിലാണ് ഏതാണ്ട് 136 പുസ്തകങ്ങളിലെ 26,000 ത്തോളം താളുകൾ പ്രത്യേക ഗുണനിലവാര മാനദണ്ഡങ്ങളോടെ യൂണിക്കോഡിൽ ആക്കാൻ ഹൈക്കെ മോസർ സഹായം അഭ്യർത്ഥിക്കുന്നത്. ഇതു എന്നെ വിഷമത്തിലാക്കി. ആ സമയത്തെ എന്റെ വലിയ പേടി ഇതു ചെയ്തു കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്തു കിട്ടില്ലേ എന്നതായിരുന്നു. ഇത്രവലിയ ഒരു സംഗതി ചെയ്യുന്നതിനു ഞങ്ങൾക്കു മുന്നിൽ അനുകരിക്കാവുന്ന മോഡലുകളും ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ ആ സമയത്ത് ഞങ്ങൾ ഇരുട്ടിൽ തപ്പുക ആയിരുന്നു. പറ്റുന്ന പോലെ ഏതാനും ആയിരം താളുകൾ ചെയ്യാമെന്നും ബാക്കി സ്കൂൾ കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കി ചെയ്യിക്കാം എന്ന ഒരു പരിഹാരമാണ് അക്കാലത്ത് മനസ്സിൽ തെളിഞ്ഞത്. ഈ പദ്ധതിക്ക് മുന്നേറാനുള്ള ഓരോ വഴിയും ദുർഘടങ്ങൾ വരുന്ന മുറയ്ക്ക് ഞങ്ങൾ വെട്ടി എടുക്കുക ആയിരുന്നു. സ്കൂൾ കൂട്ടികളെ ഉൾപ്പെടുത്താനുള്ള ശ്രമം 2013 സെപ്റ്റംബർ 12ലെ പ്രോഗ്രാമിൽ സ്കൂൾ കുട്ടികൾ ഒരായിരം പഴം‌ചൊൽ എന്ന പുസ്തകം യൂണിക്കോഡ് ആക്കിയതിനാൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ സ്കൂൾ കുട്ടികളെ ഉപയോഗിച്ച് ശേഖരത്തിലെ ഒരു പ്രധാന പങ്കു മലയാളം യൂണിക്കോഡിലാക്കുന്ന പദ്ധതി ആണ് ആദ്യം ആലൊചിച്ചത്. കേരളചരിത്രം, സംസ്കാരം, പൈതൃകം ഇതൊക്കെയായി നേരിട്ടു ഇളം‌തലമുറയ്ക്കു കണക്ട് ചെയ്യാൻ പറ്റുന്ന പദ്ധതിയായിരുന്നതിനാലും ഒരു അന്താരാഷ്ട്ര പദ്ധതി ആയതിനാലും കേരളസർക്കാർ ഔദ്യോഗികമായി ഈ പദ്ധതിയിൽ സഹകരിക്കും എന്നു ഞങ്ങൾ പ്രതീക്ഷിച്ചു. ആയിരക്കണക്കിനു സ്കൂൾ കുട്ടികൾ ഉണ്ടാവും എന്നതിനാൽ യൂണിക്കോഡ് കൺവേർഷൻ പദ്ധതി എതാനും മാസം കൊണ്ട് തീർക്കുകയും ചെയ്യാം എന്ന ലോജിക്കും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. ഇതിനുള്ള സാദ്ധ്യത തേടി അവധിക്കാലം ചിലവഴിക്കാൻ കേരളത്തിൽ വന്ന ഹൈക്കെ ഒബർലിൻ(മോസർ), എലീന എന്നിവരും പിന്നെ കണ്ണൻ മാഷും ഞാനും വിവിധ കേരളസർക്കാർ ഉദ്യോഗസ്ഥരെ 2013, 2014, 2015, കാലഘട്ടത്തിൽ കണ്ടു. പക്ഷെ ചർച്ച നടന്നു എന്നല്ലാതെ കാര്യങ്ങൾക്ക് ആശാവഹമായ യാതൊരു പുരോഗതിയും ഉണ്ടായില്ല. അതിനാൽ നിവൃത്തികെട്ടു പൊതുവിദ്യാലയങ്ങളിലെ സ്കൂൾ കുട്ടികളെ ഔദ്യോഗികമായി പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്താനുള്ള തീരുമാനം നടക്കാഞ്ഞത് നന്നായെന്നു ഞാൻ പറയും. പദ്ധതിയിലെ കർശനമായ ഗുണനിലവാരമാനദണ്ഡങ്ങളും രാഷ്ട്രീയവിവാദങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും പരിഗണിക്കുമ്പോൾ ആ വിധത്തിൽ പദ്ധതി നടക്കാഞ്ഞത് നന്നായി. ചുരുക്കത്തിൽ സ്കൂൾകുട്ടികളുടെ കാര്യം ശ്രമിക്കാഞ്ഞതല്ല, ശ്രമിച്ചിട്ടും നടക്കാഞ്ഞതാണ്. പക്ഷെ നടക്കാഞ്ഞത് നന്നായെന്ന് ഇപ്പോൾ തോന്നുകയും ചെയ്യുന്നു. പദ്ധതിക്കു ജർമ്മൻ റിസർച്ച് ഫൗണ്ടേഷന്റെ അനുമതി കിട്ടുന്നു ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയെ സംബന്ധിച്ചിടത്തോളം അവരുടെ ഇൻഡോളജി ഡിപ്പാർട്ട്മെന്റിന്റെ പദ്ധതി ആണിത്. അവിടെ മലയാളത്തിന്നു പുറമെ മറ്റു തെക്കേന്ത്യൻ ഭാഷകളിലുള്ള രേഖകളും ഉണ്ട്. രേഖകളുടെ എണ്ണം കൊണ്ടും പ്രത്യ്രേകത കൊണ്ടും മലയാളം പ്രധാനശേഖരം ആണെങ്കിലും മലയാളത്തിന്നു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, തുളു, സംസ്കൃതം എന്നീ ഇന്ത്യൻ ഭാഷകളിലും തെക്കേഇന്ത്യയെ സംബന്ധിച്ച ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിലും ഉള്ള രേഖകൾ അടങ്ങുന്ന വലിയ ശേഖരം അവർക്കുണ്ട്. ഇത് ഭൂരിപക്ഷവും ബാസൽ മിഷനുമായി ബന്ധപ്പെട്ടത് ആണ് താനും. അതിനാൽ ഈ രേഖകൾ എല്ലാം ഉൾപ്പെടുത്തി വിപുലമായ ഒരു പ്രൊപ്പോസൽ ആണ് യൂണിവേഴ്സിറ്റി ഫണ്ടീങ് ഏജൻസിയായ ജർമ്മൻ റിസർച്ച് ഫൗണ്ടേഷനു (Deutsche Forschungsgemeinschaft) സമർപ്പിച്ചത്. ഇത്രയും ഭാഷകളിലെ 849 രേഖകളിലുള്ള 1,37,148 താളുകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ആയിരുന്നു സമർപ്പിച്ചത്. 2016 പകുതിയൊടെ ഗുണ്ടർട്ട് ലെഗസി പദ്ധതിക്ക് ഫണ്ടിങ് അനുമതി കിട്ടുകയും പതുക്കെ അവർ സ്കാനിങും മറ്റും ആരംഭിക്കയും ചെയ്തു. എന്റെ ജർമ്മനി യാത്ര 2016 ഒക്ടോബറിൽ എനിക്കു എന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായി ജർമ്മനിയിൽ രണ്ടാഴ്ചത്തേക്ക് പോകേണ്ടി വന്നു. ആ സമയത്ത് വാരാന്ത്യത്തിൽ ഒരു ദിവസം എനിക്കു ജോലിയിൽ ഒഴിവ് കിട്ടിയപ്പോൾ ഞാൻ ഒന്നും ആലൊചിക്കാതെ ട്യൂബിങ്ങനു വണ്ടി കയറി. ഞാൻ ജർമ്മനിയിൽ എത്തി എന്നു അറിഞ്ഞപ്പോൾ മുതൽ ഹൈക്കെ ട്യൂബിങ്ങനിൽ വരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ബവേറിയയിലെ സീ ഫെൽഡ് എന്ന സ്ഥലത്ത് നിന്നു ട്രെയിനിലാണ് ഞാൻ ട്യൂബിങ്ങനിൽ എത്തിയത്. ഇതിനായി 2 ട്രെയിൻ മാറിക്കയറി എന്നു ഇപ്പോൾ ഓർക്കുന്നു. ട്യൂബിങ്ങൻ ട്രെയിൻ സ്റ്റെഷനിൽ ഹൈക്കയും എലീനയും വന്നിരുന്നു. അവരെ രണ്ടു പേരെയും അവിടെ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. അവർ എന്നെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയും ലൈബ്രറിയും ഡിജിറ്റൈസേഷൻ പരിപാടികളും ഒക്കെ കാണിച്ചു. ഗുണ്ടർട്ട് ശെഖരം നേരിട്ട് കാണാനുള്ള ഭാഗ്യവും കിട്ടി. ലൈബ്രറി ഹെഡ് മരിയാനോ ഡൊർ, ഗബ്രിയേല സെല്ലർ, ഡിജിറ്റൈസേഷൻ ചെയ്യുന്ന നിരവധി പ്രവർത്തകർ എന്നിവരെ ഒക്കെ നേരിട്ട് കാണാൻ പറ്റി. ആ യാത്രയെപറ്റി ഞാൻ അല്പം വിശദമായി ഇവിടെ എഴുതിയിട്ടുണ്ട്. അതിനു പുറമെ ടെക്നിക്കൽ കാര്യങ്ങൾ ക്രോഡീകരിക്കുന്ന ഐടി ടീമുമായും എനിക്ക് മീറ്റിങും ഉണ്ടായിരുന്നു. ഇതൊക്കെ കണ്ടതോടെ ആണ് ഈ പദ്ധതിൽ ട്യൂബിങ്ങൻകാർ പദ്ധതിയിൽ നമ്മുടെ സേവനം എത്രയധികം ആഗ്രഹിക്കുന്നു എന്നത് എനിക്കു മനസ്സിലായത്. ഈ യാത്ര കൊണ്ട് പദ്ധതിയിലെ ആളുകൾ തമ്മിൽ കൂടുതൽ വ്യക്തിബന്ധം ഉണ്ടാക്കാനും പദ്ധതി എങ്ങനെ മുൻപോട്ട് കൊണ്ടു പോകണം എന്നതിനെ പറ്റി കൂടുതൽ ധാരണയും ആയി. വിക്കി പ്ലാറ്റ്ഫോമിന്റെ തെരഞ്ഞെടുപ്പ് എന്റെ ട്യൂബിങ്ങൻ യാത്രയിൽ ഐടി ടീമുമായി നടന്ന ചർച്ചയിലെ പ്രധാന ഇനം ഏത് പ്ലാറ്റ് ഫോമിലൂടെ യൂണിക്കോഡ് കൺവേർഷൻ നടത്തും എന്നതായിരുന്നു. മലയാളം വിക്കിമീഡിയ പദ്ധതികളിലെ അനുഭവജ്ഞാനം കൊണ്ട് മീഡിയ വിക്കി തന്നെയാണ് ഞാൻ നിർദ്ദേശിച്ചത്. ഈ പദ്ധതിയുടെ ആദ്യകാലത്ത് എന്നോടുത്തുണ്ടായിരുന്ന എല്ലാവർക്കും മീഡിയാവിക്കി ഉപയോഗിക്കാൻ അറിയും എന്നതും ഇങ്ങനെയൊരു തീരുമാനത്തിന്നു എന്നെ പ്രേരിപ്പിച്ചു. വിക്കിഗ്രന്ഥശാലയിൽ സ്കാനുകൾ അപ്‌ലൊഡ് ചെയ്ത് പ്രൊജക്ട് അവിടെ എക്സിക്യൂട്ട് ചെയ്യാനാണ് ആദ്യം ആലൊചിച്ചത്. ആ വിധത്തിൽ ചെയ്താൽ പദ്ധതിയുടെ മേൽ ട്യുബിങ്ങനോ എനിക്കോ യാതൊരു നിയന്ത്രണവും ഉണ്ടാവില്ല എന്നതിനാൽ ആ നിർദേശം ആദ്യം തന്നെ തള്ളപ്പെട്ടു. മാത്രമല്ല 26,000 താളുകൾ സമയബന്ധിതമായി ഗ്രന്ഥശാലയിലെ സമൂഹത്തെ ഉപയോഗിച്ച് തീർക്കാൻ പറ്റില്ല എന്നത് എനിക്കു ഉറപ്പുമായിരുന്നു. അങ്ങനെ ആണ് ആദ്യം എന്റെ ബ്ലോഗിനു കീഴിൽ ഒരു പ്രൈവറ്റ് വിക്കിയും പിന്നിട് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി തന്നെ ഗുണ്ടർട്ട് വിക്കിയും സെറ്റപ്പ് ചെയ്യുന്നതിലേക്കു നയിച്ചത്. മീഡിയാവിക്കി പ്ലാറ്റ്ഫോം യൂണിക്കോഡ് കണ്വേർഷനു തിരഞ്ഞെടുത്തത് ഈ പദ്ധതിയുടെ വിജയത്തെ നിർണ്ണയിച്ച ഒരു പ്രധാനഘടകമായിരുന്നു. അതില്ലായിരുന്നു എങ്കിൽ ഇത്ര നന്നായി യൂണിക്കോഡ് കൺവേർഷൻ നടക്കുമായിരുന്നില്ല. എന്റെ ബ്ലോഗിനു കീഴിലുള്ള പ്രൈവറ്റ് വിക്കിയിലെ അഭ്യാസങ്ങൾ 2016 അവസാനത്തോടെ സ്കാനുകൾ എത്തി തുടങ്ങി. ആദ്യം എന്റെ ബ്ലോഗിന്റെ കീഴിൽ ഒരു പ്രൈവറ്റ് വിക്കി സ്ഥാപിച്ച് അതിലാണ് ആദ്യത്തെ കുറച്ചു പുസ്തകങ്ങൾ യൂണിക്കോഡാക്കിയത്. ഇതിനായി ഒത്തുകൂടിയത് എനിക്കു വ്യക്തിപരമായി പരിചയമുള്ള കുറച്ചു സന്നദ്ധപ്രവർത്തകർ ആയിരുന്നു. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, ഇന്ത്യൻ വിക്കിമീഡിയ പരിപാടികൾ, പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നതിലൂടെ ഒക്കെ എന്നെ വിശ്വസിച്ച ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ മാത്രമായിരുന്നു അത്. അക്കാലത്ത് എനിക്കു നേരിട്ട് അറിയാത്ത ആരും ഇതിൽ ഉണ്ടായിരുന്നതും ഇല്ല. എന്റെ ബ്ലോഗിനു കീഴിൽ സ്ഥാപിച്ച പ്രൈവറ്റ് വിക്കിയിലൂടെ ഏതാണ്ട് ഏഴോളം പുസ്തകങ്ങൾ ഞങ്ങൾ കുറച്ചു പേർ ചെർന്ന് യൂണിക്കോഡാക്കി. ഗുണ്ടർട്ടിന്റെ മലയാളഭാഷാ വ്യാകരണം, വജ്രസൂചി, തുടങ്ങി പല പുസ്തകങ്ങളും ഇത്തരത്തിൽ എന്റെ പ്രൈവറ്റ് വിക്കിയിലൂടെ യൂണിക്കോഡാക്കിയതിൽ പെടുന്നു. ഇതിനു ആവശ്യമായ സാങ്കേതികസഹായങ്ങൾ മിക്കവാറും ഒക്കെ തന്നത് സന്നദ്ധപ്രവർത്തകൻ ആയ ജുനൈദ് പി.വി. ആണ്. പക്ഷെ ഇത്രകുറച്ചു പുസ്തകങ്ങളിൽ ആയിരത്തോളം പേജുകൾ ചെയ്തു കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളുടെ എല്ലാവരുടേയും അടപ്പിളകി. അതിന്റെ ഒപ്പം എന്റെ പ്രൈവറ്റ് വിക്കി പ്രശ്നങ്ങളും കാണിക്കാൻ തുടങ്ങി. ഈ വിധത്തിൽ പദ്ധതി മുൻപോട്ട് പോയാൽ ഏതാണ്ട് 5000ത്തിൽ പരം ലിത്തോഗ്രഫിക്ക് താളുകളും 3500ൽ പരം ഡബിൾ കോളം നിഘണ്ടുഉള്ളടക്കം വരുന്ന താളുകളും ഒക്കെ അടങ്ങുന്ന 26,000ത്തോളം താളുകൾ ഞങ്ങൾക്കു കൈകാര്യം ചെയ്യാൻ ആവില്ല എന്നു ബോദ്ധ്യമായി. അതിനാൽ അടുത്ത പരിഹാരം തേടി. ഗുണ്ടർട്ട് വിക്കി സ്ഥാപിക്കുന്നു തുടർന്ന് ട്യൂബിങ്ങൻ അധികൃതരുമായി ചർച്ച ചെയ്ത് ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി തന്നെ ഒരു വിക്കിസ്ഥാപിച്ച് പദ്ധതി അവിടെ നടത്താൻ നിശ്ചയിച്ചു. അങ്ങനെ 2017 മാർച്ചോടെ ഗുണ്ടർട്ട് വിക്കി എന്ന പേരിൽ യൂണിക്കോഡ് കൺവേർഷനു വേണ്ടി ഒരു പ്രൈവറ്റ് വിക്കി ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി സ്ഥാപിച്ചു. എന്റെ വിക്കിയിൽ ഇതിനകം ചെയ്ത ആയിരത്തോളം പെജുകളിലെ ഉള്ളടക്കം ഗുണ്ടർട്ട് വിക്കിയിലെക്ക് മൈഗ്രേറ്റ് ചെയ്യുന്ന പണി ആണ് ആദ്യം ചെയ്തത്. ഇതിനു വേണ്ട സാങ്കേതികസഹായം ചെയ്തു തന്നത് ജുനൈദും ബെഞ്ചമിൻ വർഗ്ഗീസും ആണ്. മൈഗ്രേഷൻ പണി ഭൂരിപക്ഷവും അനൂപ് നാരായണൻ ആണ് ചെയ്തത്. ഗുണ്ടർട്ട് വിക്കി സ്ഥാപിച്ച് അവിടെ പണി തുടങ്ങിയതോടെ ടെക്നിക്കൽ പ്രശ്നങ്ങൾ ഒരു പരിധി വരെ തീർന്നെങ്കിലും നിലവിൽ ഉള്ള എനിക്കു വ്യക്തിപരമായി അറിയുന്ന കുറച്ചു സന്നദ്ധപ്രവർത്തകരെ വെച്ച് പദ്ധതി മുന്നോട്ടു നീങ്ങില്ല എന്നു വ്യക്തമായി. പദ്ധതിയിലേക്ക് കൂടുതൽ അംഗങ്ങൾ വരുന്നു ഈ വിഷമം ഹൈക്കയും എലീനയുമായി ചർച്ച ചെയ്തു. ഒരു പബ്ലിക്ക് അപ്പീൽ നടത്തി പദ്ധതിയിലേക്ക് കൂടുതൽ ആളുകളെ ക്ഷണിക്കുക എന്ന പരിഹാരം ആണ് ഉരുത്തിരിഞ്ഞത്. അങ്ങനെ പദ്ധതിയിലേക്ക് താല്പര്യമുള്ള കൂടുതൽ ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ഞാൻ 2017 ജൂലൈയിൽ ഇട്ടു. അത് ഇവിടെ കാണാം. പദ്ധതിയിലെ ഭൂരിപക്ഷം പേരും ഈ അഭ്യർത്ഥന മാനിച്ച് പദ്ധതിയുടെ ഭാഗമായവർ ആണ്. എല്ലാവരും പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി മാത്രം പദ്ധതിയിലേക്ക് വന്നവരാണ്. പദ്ധതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്ത വിധം ഇതിനു മുൻപ് സൂചിപ്പിച്ച പോലെ, എനിക്കു നേരിട്ടു അറിയുന്നവരും മലയാളം ടൈപ്പിങ്, വിക്കി എഡിറ്റിങ് എന്നിവയിൽ വിദഗ്ദർ ആയവർ മാത്രമായിരുന്നു തുടക്കത്തിൽ പദ്ധതിയുടെ ഭാഗം ആയത്. അവർക്ക് എല്ലാവർക്കും കാര്യങ്ങൾ അറിയാം എന്നത് കൊണ്ട് അവർക്കു പ്രത്യേകം തെരഞ്ഞെടുപ്പ് വേണ്ടി വന്നില്ല. എന്നാൽ പബ്ലിക്ക് അപ്പീലിലൂടെ കൂടുതൽ ആളുകൾ വന്നപ്പോൾ അവരെ തെരഞ്ഞെടുക്കേണ്ടതിനായി ഞാൻ സ്വീകരിച്ച വഴി താഴെ പറയുന്നതാണ്. താല്പര്യം കാണിച്ചവർക്ക് ശെഖരത്തിലെ ചില പ്രധാനപുസ്തകങ്ങളുടെ 3 താളുകൾ വീതം അയച്ചു. ഇത് കിട്ടിയതോടെ പദ്ധതിയിൽ ശരിക്കും പ്രവർത്തിക്കാൻ താല്പര്യമുള്ളവർ കുറച്ച് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും അത് ടൈപ്പ് ചെയ്ത് എനിക്കു തിരിച്ചയച്ചു. ഇതിൽ കുറച്ചു പേർ ആദ്യമായാണ് മലയാളം ടൈപ്പിങ് പോലും ചെയ്തത്. സ്കാൻ കണ്ടൂ പേടിച്ചു പോയ ചിലർ മറുപടി പോലും അയച്ചില്ല. ടൈപ്പ് ചെയ്ത് തിരിച്ച് അയച്ച സംഗതി എല്ലാം ഓക്കെയാണെങ്കിൽ അവരെ നേരിട്ടു ഗുണ്ടർട്ട് വിക്കിയിലേക്ക് സ്വാഗതം ചെയ്തു. താല്പര്യമുണ്ട് എന്നാൽ ടൈപ്പിങിൽ പ്രശ്നമുണ്ട് എന്ന കാണുന്നവർക്ക് ഞാൻ ആദ്യം ടൈപ്പിങ് പരിശീലനം/വിക്കി എഡിറ്റിങ് പരിശീലനം കൊടുത്തു. അവർ അത്യാവശ്യം പ്രൊഫിഷ്യന്റ് ആയ ശേഷം അവരേയും ഗുണ്ടർട്ട് വിക്കിയിലേക്ക് ചേർത്തു. ഇതിനു വേണ്ടി ബാംഗ്ലൂരിൽ എന്റെ വീട്ടിൽ വന്നവർ ഉണ്ട്, വീഡിയോ കോൺഫറസിൽ കൂടെ കാര്യങ്ങൾ മനസ്സിലാക്കിയവർ ഉണ്ട്, ഞാൻ കേരളത്തിൽ പോയപ്പോൾ നേരിട്ടു വന്നുകണ്ടു കാര്യങ്ങൾ പഠിച്ചവരുണ്ട്. വെറും 7-8 ആളുകളുമായി മുടന്തി നീങ്ങിയിരുന്ന പദ്ധതിയിലേക്ക് 40നടുത്ത് ആളുകൾ എത്തി. കൂടുതൽ ആളുകൾ വന്നതോടെ പദ്ധതി സജീവമായി. ഈ ആളുകളുടെ എല്ലാം സൂക്ഷ്മവിവരങ്ങൾ ഗുണ്ടർട്ട് പോർട്ടലിൽ ഡോക്കുമെന്റ് ചെയ്തിട്ടൂണ്ട്. അത് ഇവിടെ കാണാം. സാങ്കേതിക പരിഹാരങ്ങൾ ആദ്യം കിട്ടിയ കുറച്ചു പുസ്തകങ്ങൾ എളുപ്പമായിരുന്നു. എന്നാൽ രേഖകളുടെ പഴക്കം കൂടും തൊറും കാര്യങ്ങൾ ബുദ്ധിമുട്ടായി തുടങ്ങി. ഇന്നു നിലവില്ലാത്ത കൂട്ടക്ഷരങ്ങൾ, പഴയ ചില്ലുകൾ, ചില്ലുകൂട്ടക്ഷരങ്ങൾ, പഴയ ൟ, തീയതി ചിഹ്നം, മലയാള അക്കങ്ങൾ, മലയാള ഭിന്നസംഖ്യകൾ, പഴയ മലയാളമെഴുത്തിൽ ഉപയോഗിച്ചിരുന്ന സവിശെഷ ചിഹ്നങ്ങൾ ഇതിന്റെ ഒക്കെ ധാരാളിത്തം എല്ലാവരേയും കഷ്ടത്തിലാക്കി. ആദ്യം കുറേ കാലം ഓരോന്നായി കോപ്പി പേസ്റ്റ് ചെയ്താണ് ഇത് ഉള്ളടക്കത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ ധാരാളമായി ഇതുവരാൻ തുടങ്ങിയപ്പോൾ പദ്ധതിയുടെ ടെക്നിക്കൽ സപ്പോർട്ടർ ആയ ഫ്ലോറിയാൻ വാഗ്നർ ടൈപ്പിങിനു എളുപ്പത്തിനായി ഈ അപൂർവ്വചിഹ്നങ്ങൾ മിക്കതും വിക്കിയുടെ എഡിറ്റിങ് ടൂൾ ബാറിലേക്ക് ഇന്റഗ്രേറ്റ് ചെയ്തു. ആവശ്യമുള്ള ചിഹ്നത്തിൽ ഞെക്കിയാൽ അത് ഉള്ളടക്കത്തിലെക്ക് ഇൻസെർട്ട് ആവും എന്നതിനാൽ പിന്നെ ഈ ചിഹ്നങ്ങൾ എളുപ്പം കൈകാര്യം ചെയ്യാം എന്ന നിലയിലായി. ആ ടൂൾ ബാറിന്റെ ഒരു ഭാഗം താഴെ ചിത്രത്തിൽ. ഗുണ്ടർട്ട് വിക്കി – ടൂൾ ബാർ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ – TEI: Text Encoding Initiative ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി, TEI: Text Encoding Initiative എന്ന സംഘടന അനുശാസിക്കുന്ന ഡിജിറ്റൽ ആർക്കൈവിങ് ടാഗുകൾ ആണ് യൂണിക്കോഡ് ടെസ്റ്റ് അടുക്കി പെറുക്കാൻ ഉപയോഗിച്ചത്. അക്കാദമിക്ക് സർക്കിളിലും ഡാറ്റയെ ഡിജിറ്റൽ ആക്കി കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്ന കൂട്ടായ്മകൾക്ക് ഇടയിലും, പ്രചാരമുള്ള ടെസ്റ്റ് എൻകോഡിങ് രീതി ആണ് TEI. അതിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ http://www.tei-c.org ഈ ലിങ്കിൽ പോയി കാര്യങ്ങൾ മനസ്സിലാക്കുക. കുറച്ചു വിവരങ്ങൾ ഇവിടെയും കാണാം https://en.wikipedia.org/wiki/Text_Encoding_Initiative യൂണിവെഴ്സിറ്റി ഞങ്ങളോട് ഈ രീതി ഉപയോഗിക്കാൻ പറഞ്ഞപ്പോൾ ഇത് എന്താണെന്ന് പോലും ഞങ്ങൾക്ക് അറിയുമായിരുന്നില്ല. പിന്നെ വായിച്ചു മനസ്സിലാക്കിയെടുത്തു. യൂണിവെഴ്സിറ്റി തന്നെ ഇതിന്റെ ടാഗുകൾ ഉപയോഗിക്കുവാൻ ഉള്ള സംഗതി ടൂൾ ബാറിൽ ചേർത്ത് ഞങ്ങളെ സഹായിക്കുകയും ചെയ്തു. ഇപ്പോൾ ഈ പദ്ധതി കഴിഞ്ഞ സ്ഥിതിക്കു പറയട്ടെ വിക്കിഗ്രന്ഥശാല അടക്കം പഴയ ഉള്ളടക്കത്തെ അതെ പോലെ റീപ്രൊഡ്യൂസ് ചെയ്യുന്ന പദ്ധതികൾ TEI ടാഗുകൾ ഉപയോഗിച്ച് സ്കാനിനെ അതെ പോലെ റീപ്രൊഡ്യൂസ് ചെയ്യുക ആണ് വേണ്ടതെന്ന് എന്റെ അഭിപ്രായം. ഗ്രന്ഥശാലയിൽ നിലവിൽ ഫോർമാറ്റിങിനു പ്രാധാന്യം കൊടുക്കുന്നൂണ്ട്. ഉള്ളടക്കം പുനരുപയൊഗിക്കാൻ ഇത് തടസ്സമാണ്. വെറും ടെസ്റ്റ് മാത്രമായി കിട്ടുന്ന്താണ് ഉള്ളടക്കത്തിന്റെ പുനരുപയോഗത്തിനു എളുപ്പം. നിലവിൽ ഗ്രന്ഥശാലയിൽ അനുവർത്തിക്കുന്ന രീതി പുനരുപയോഗം എന്ന ഡിജിറ്റൽ ആർക്കൈവിങിന്റെ ഉദ്ദേശം പൂർണ്ണമായി നിറവേറ്റുന്നതല്ല. ടൈപ്പിങ് പ്രതിസന്ധികൾ പദ്ധതി തുടങ്ങി ഉള്ളടക്കത്തിലേക്ക് ഊളിയിടാൻ തുടങ്ങിയപ്പോൾ നിരവധി പ്രതിസന്ധികൾ ഉണ്ടായി. ചിലത് എടുത്ത് പറയുന്നു: ഇന്നത്തെ തലമുറയിലെ മലയാളികൾക്ക് 19-ാം നുറ്റാണ്ടിലെ എഴുത്തുരീതിയും ശൈലിയും മറ്റും അറിയുമായിരുന്നില്ല. അതിനാൽ സ്കാനിൽ ഉള്ളതല്ല ടൈപ്പ് ചെയ്യുന്നത് എന്ന സ്ഥിതി പലവട്ടം ഉണ്ടായി. പഴയരീതിയിലുള്ള മലയാള അക്കങ്ങളോ പഴയ എഴുത്തിന്റെ സവിശെഷതയായ ചിഹ്നങ്ങളോ ഒന്നും മിക്കവർക്കും അറിയുമായിരുന്നില്ല. ലിത്തോഗ്രഫി അച്ചടി കൈയെഴുത്ത് തന്നെയായിരുന്നാൽ അത് കുരുക്കഴിച്ച് വായിച്ചെടുക്കുന്നത് വലിയ കടമ്പ ആയിരുന്നു. അച്ചടി ആയിരുന്നിട്ടു പോലും ഡബിൾ കോളത്തിലുള്ള നിഘണ്ടുക്കളുടെ യൂണിക്കോഡ് കൺവേർഷൻ വലിയ പണി ആയിരുന്നു. ബെഞ്ചമിൻ ബെയിലിയും ഗുണ്ടർട്ടും അവരുടെ നിഘണ്ടുക്കളിൽ ധാരാളം ലാറ്റിൻ സ്പെഷ്യൽ ക്യാരക്ടറുകൾ ഉപയോഗിച്ചിരുന്നു. യൂണിക്കോഡ് ചാർട്ട് തപ്പി ഈ ക്യാരക്ടറുകൾ തപ്പിയെടുക്കാൻ ഞങ്ങൾ വളരെ ബുദ്ധിമുട്ടി. ഉള്ളടക്കം അതേ പോലെ റീപ്രൊഡ്യൂസ് ചെയ്യുക എന്നതായിരുന്നു യൂണിവെഴ്സിറ്റിയുടെ നിർദ്ദേശം എന്നതിനാൽ സ്കാനിലെ ഉള്ളടക്കം അതെ പോലെ ആക്കുന്നത് പ്രശ്നമായിരുന്നു.നിലവിലെ യൂണിക്കോഡ് എഴുത്തു പൂർണ്ണമായി പഴയ എഴുത്തു രീതിയെ സപ്പോർട്ട് ചെയ്യുന്ന വിധത്തിൽ ആയിട്ടില്ല എന്നതാണ് അതിനു കാരണം. സ്റ്റൈൽ ഗൈഡ് നിർമ്മാണം പദ്ധതി തുടങ്ങിയപ്പോൾ തന്നെ ഓരോ പ്രവർത്തകനും ടൈപ്പ് ചെയ്തത് റിവ്യൂ ചെയ്യുമ്പോൾ മാനകീകരണം ഇല്ലാത്തത് വലിയ പ്രശ്നമായി കണ്ടു. ഒരേ കാര്യം തന്നെ പലർ ടൈപ്പ് ചെയ്യുമ്പോൾ പല രീതിയിൽ ആകുന്നത് പദ്ധതിയുടെ ഗുണനിലവാരത്തെ ബാധിച്ചു. ഈ പ്രതിസന്ധിയെ മറികടക്കാൻ പദ്ധതിക്കായി സ്റ്റൈൽ ഗൈഡ് നിർമ്മിച്ചു. എല്ലാവരും അത് വായിച്ച് പഠിച്ചു അതിൽ പറയുന്ന പോലെയേ ടൈപ്പ് ചെയ്യാവൂ എന്ന് നിർദ്ദേശിച്ചു. പദ്ധതിയുടെ പ്രാധാന്യമറിയാവുന്ന അംഗങ്ങൾ എല്ലാം തന്നെ അത് വായിച്ചു നിർദ്ദെശങ്ങൾ പിന്തുടരാൻ തുടങ്ങിയതോടെ യൂണീക്കോഡിൽ കൺ‌വേർഷനിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഒഴിവായി. താഴെ ചിത്രത്തിൽ ഈ സ്റ്റൈൽ ഗൈഡിൽ കവർ ചെയ്ത വിവിധ വിഷയങ്ങളുടെ ചെറിയ ഒരു ഭാഗം ഇവിടെ കാണാം. മെയിലിങ് ലിസ്റ്റ് പദ്ധതിയുടെ തുടക്കത്തിൽ എല്ലാവർക്കും എല്ലാകാര്യത്തിലും സംശയങ്ങൾ ആയിരുന്നു. സംശയം തീർക്കാനായി എല്ലാവരും എനിക്കു മെയിലയക്കുക ആയിരുന്നു ആദ്യം ചെയ്തിരിക്കുന്നത്. പല ചോദ്യങ്ങളുടേയും ഉത്തരം എനിക്കു അറിയുമായിരുന്നില്ല. അത്തരം സംഗതികൾ ഞാൻ സുനിൽ വി.എസുമായി ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുകയായിരുന്നു. സ്റ്റൈൽ ഗൈഡ് കുറേയഗിധം ആവർത്തനചൊദ്യങ്ങൾ ഒഴിവാക്കി എങ്കിലും പിന്നെയും ധാരാളം സംശയങ്ങൾ വന്നുകൊണ്ടേ ഇരുന്നു. പക്ഷെ ഇത്തരം നൂറുകണക്കിനു മെയിലുകൾ എന്റെ വളരെയധികം സമയം അപഹരിച്ചു. അവസാനം പദ്ധതിക്കായി ഗൂഗിൾ ഗ്രൂപ്പിൽ ഒരു മെയിലിങ് ലിസ്റ്റ് ഉണ്ടാക്കി. തുടർന്ന് അംഗങ്ങൾ മെയിലുകൾ എനിക്കു അയക്കുന്നതിനു പകരം മെയിലിങ് ലിസ്റ്റിലേക്ക് അയക്കാൻ തുടങ്ങി. അംഗങ്ങളുടെ അത്ര നാളത്തെ പ്രവർത്തിപരിചയം കൊണ്ട് പല ചൊദ്യങ്ങൾക്കും ഉത്തരം അറിയുന്ന ആരെങ്കിലും ഉണ്ടാവും എന്നതിനാൽ ഉത്തരങ്ങൾ മെയിലിങ് ലിസ്റ്റിൽ തന്നെ പൊതുവായി ലഭ്യമായി തുടങ്ങി. ആർക്കും ഉത്തരം നൽകാനാത്ത ചൊദ്യങ്ങൾ മാത്രമേ പിന്നീട് എനിക്കും സുനിലിനും കൈകാര്യം ചെയ്യേണ്ടി വന്നുള്ളൂ. അംഗങ്ങളെ പദ്ധതിയുടെ ഉടമസ്ഥാവകാശത്തിലേക്ക് കൊണ്ടു വരാൻ ഈ നീക്കത്തിനു കഴിഞ്ഞു. കഴിഞ്ഞ 1.5 വർഷം കൊണ്ട് ഈ മെയിലിങ് ലിസ്റ്റിൽ കൈകാര്യം ചെയ്ത മെയിലുകൾ ക്രോഡീകരിച്ചാൽ തന്നെ അത് പദ്ധതിയുടെ ചരിത്രവും മലയാളം എഴുത്തിന്റെ പരിണാമവും കൂടെ ആവും രേഖപ്പെടുത്തുക. അംഗങ്ങൾക്ക് പുസ്തകങ്ങൾ വിഭജിച്ചു നൽകിയതിനെ പറ്റി പദ്ധതിയുടെ തുടക്കത്തിൽ പദ്ധതിയിലെ അംഗങ്ങൾക്ക് ഒരാൾക്ക് ഒരു പുസ്തകം എന്ന രീതിയിൽ ആണ് വിഭജിച്ച് നൽകിയത്. പക്ഷെ എല്ലാവരും വളരെ പെട്ടെന്ന് തന്നെ ഈ രീതിയെ വെറുത്തു. ഒരേ വിഷയം തന്നെ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന മടുപ്പ്, ധാരാളം പേജുകൾ ഉള്ള രേഖകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന മടുപ്പ് തുടങ്ങി പല കാരണങ്ങളും ഇതിനുണ്ട്. ഇതുമൂലം പല പുസ്തകങ്ങളും മാസങ്ങൾ കഴിഞ്ഞിട്ടും തീരില്ല എന്ന നിലവന്നു. ഈ പ്രശ്നം തുടക്കത്തിൽ തന്നെ കണ്ടെത്തിയതിനാൽ ഒരു പുസ്തകം മൊത്തം ഒരാൾക്ക് കൊടുക്കുന്ന പരിപാടി തുടക്കത്തിലെ നിർത്തി. അതിനു പകരം ഓരോത്തർക്കും പല വിഷയങ്ങളിൽ ഉള്ള പുസ്തകങ്ങൾ എടുത്ത് അതിലെ പേജുകൾ വിഭജിച്ചു കൊടുക്കുക ആണ് ചെയ്തത്. ഇതോടുകൂടെ അംഗങ്ങൾക്ക് അവർക്കു തീർക്കാവുന്ന പേജുകളേ ഓരോ പുസ്തകത്തിലും ഉള്ളൂ എന്നതിനാൽ ഓരോ പുസ്തകവും പെട്ടെന്ന് തീർന്നു. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ അംഗങ്ങൾക്ക് ആസ്വദിച്ച് പദ്ധതിയിൽ പങ്കെടുക്കാനും പറ്റി. സ്ഥിതിവിവരക്കണക്കുകൾ 136 പുസ്തകങ്ങളിലെ 25,700ൽ പരം പേജുകൾ ആണ് ഞങ്ങൾ യൂണിക്കോഡ് കൺവേർഷൻ പദ്ധതിയിൽ കൈകാര്യം ചെയ്തത്. ഇതിൽ ഏതാണ്ട് 1,700ഓളം താളുകൾ ബ്ലാങ്ക് പേജുകളോ യൂണിക്കോഡ് ഉള്ളടക്കം ഇല്ലാത്ത ചിത്രപേജുകളോ ആയിരുന്നു. അത് ഒഴിച്ചു നിർത്തിയാൽ ഏകദേശം 24,000 താളുകൾ ആണ് ഞങ്ങൾ ടൈപ്പ് ചെയ്ത് മലയാളം യൂണിക്കോഡ് ആക്കിയത്. അംഗങ്ങളായി പ്രവർത്തിച്ചവരിൽ സ്കൂൾകൂട്ടി പ്രായത്തിലുള്ളവർ തൊട്ട് മദ്ധ്യവയസ്കർ വരെ ഉണ്ടായിരുന്നു. എല്ലാവരും അവരുടെ വ്യക്തിപരമായ ജോലി സമയം കഴിഞ്ഞിട്ടാണ് പദ്ധതിക്കായി സമയം കണ്ടെത്തിയത്. അംഗങ്ങളിൽ സ്കൂൾ കൂട്ടികൾ, സ്വകാര്യകമ്പനി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർ, കലാകാരന്മാർ തുടങ്ങി എല്ലാ തലത്തിലുമുള്ള ആളുകൾ ഉണ്ടായിരുന്നു. കേരളത്തിനകത്ത്, ഇന്ത്യയിൽ കേരളത്തിനു വെളിയിൽ, ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികൾ പദ്ധതിയിൽ പങ്കെടുത്തു. (ആഫ്രിക്കയിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും ഓരോരുത്തർ ഉണ്ടായിരുന്നു എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും പങ്കെടുത്തു എന്നു പറയാമായിരുന്നു 😊 ) രേഖകളുടെ പൊതുസ്വഭാവം മലയാളത്തിലെ ആദ്യകാല അച്ചടി രേഖകളിലെ ഭൂരിപക്ഷവും ഈ പദ്ധതിയിലൂടെ ഡിജിറ്റൈസ് ചെയ്യപ്പെട്ട് പൊതു ഇടത്തിൽ എത്തി. ചില പ്രധാന രേഖകൾ താഴെ പറയുന്നു: 1829 – പുതിയ നിയമം – പുതിയനിയമം ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അച്ചടിച്ചത് 1842 ഗീതങ്ങൾ മംഗലാപുരത്തെ ലിത്തോഗ്രഫി പ്രസ്സിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ മലയാളപുസ്തകം 1846 ബെയിലിയുടെ മലയാളം – ഇംഗ്ലീഷ് നിഘണ്ടു – അച്ചടിച്ച ആദ്യ മലയാളം-ഇംഗ്ലീഷ് നിഘണ്ടു 1849 ബെഞ്ചമിൻ ബെയ്‌ലിയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു – അച്ചടിച്ച ആദ്യ ഇംഗ്ലീഷ് മലയാളം നിഘണ്ടു 1851 – മലയാള ഭാഷാ വ്യാകരണം – ഗുണ്ടർട്ടിന്റെ വ്യാകരണഗ്രന്ഥം 1858 വിദ്യാമൂലങ്ങൾ – ചിത്രങ്ങളുമായി വന്ന ആദ്യ മലയാളവൈജ്ഞാനികപുസ്തകം 1860 മൃഗചരിതം – കളർ ചിത്രങ്ങളുമായി വന്ന ആദ്യ മലയാളവൈജ്ഞാനികപുസ്തകം 1866 തൊട്ട് 1885 വരെയുള്ള കാലഘട്ടത്തിലെ പത്തോളം മലയാള പഞ്ചാംഗങ്ങൾ 1877 തൊട്ട് 1882 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ കേരളോപകാരി മാസികയുടെ നിരവധി ലക്കങ്ങൾ 1882 ശരീരശാസ്ത്രം – ലീബെൻദർ സായിപ്പ് പുറത്തിറക്കിയ മലയാളത്തിലെ ആദ്യത്തെ ശരീരശാസ്ത്രഗ്രന്ഥം 1883 പ്രകൃതിശാസ്ത്രം – ഫ്രോൺമെയർ സായിപ്പ് പുറത്തിറക്കിയ ആദ്യത്തെ ഫിസിക്സ് ഗ്രന്ഥം തുടങ്ങി നിരവധി ആദ്യകാല മലയാള അച്ചടി പുസ്തകങ്ങൾ ഞങ്ങൾ യൂണിക്കോഡാക്കി. ലെറ്റർ പ്രസ്സിൽ അച്ചടിച്ച 100 പുസ്തകങ്ങൾ ആണ് മലയാളം യൂണിക്കോഡ് ആക്കിയത്. അതിനു പുറമെ 36 കല്ലച്ചടി പുസ്തകങ്ങളും യൂണിക്കോഡ് ആക്കി. യൂണീക്കോഡിൽ ആക്കിയ 136 അച്ചടി പുസ്തകങ്ങൾ പുറമെ യൂണിക്കോഡിൽ ആക്കാത്ത 28 അച്ചടി പുസ്തകങ്ങളും 74 കൈയെഴുത്ത് രെഖകളും 22 താളിയോല രെഖകളും ഈ ശേഖരത്തിൽ ഡിജിറ്റൈസ് ചെയ്തിട്ടൂണ്ട്. ഇതിൽ ചില പുസ്തകങ്ങളെ കുറിച്ച് ഡോ: സ്കറിയ സക്കറിയയെ പോലുള്ള ചിലർ ആധുനിക കാലത്ത് പഠനം നടത്തിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം അച്ചടിപുസ്തകങ്ങളും കൈയെഴുത്ത് പ്രതികളും താളിയോലഗ്രന്ഥങ്ങളും ധാരാളം ഗവേഷണവിഷയങ്ങൾ ഉൾക്കൊള്ളുന്നു. അത് ആരൊക്കെ പ്രയോജനപ്പെടുത്തും എന്നത് കാത്തിരുന്നു കാണാം. യൂണിക്കോഡ് കൺവേർഷനിൽ പങ്കെടുത്ത അംഗങ്ങളുടെ അഭിപ്രായങ്ങൾ യൂണിക്കോഡ് കൺവേർഷനിൽ പങ്കെടുത്ത എല്ലാവരോടും അനുഭവക്കുറിപ്പ് പങ്കു വെക്കണം എന്ന് അഭ്യർത്ഥിച്ചു എങ്കിലും വളരെ കുറച്ചു പേർ മാത്രമേ അതിനു തയ്യാറായുള്ളൂ. തയ്യാറായവരുടെ അനുഭവക്കുറിപ്പിലേക്കുള്ള ലിങ്കുകൾ താഴെ: സുനിൽ കുമാർ രാജേഷ് ഒടയഞ്ചാൽ അബ്ദുൾ ലത്തീഫ് ആർ പി ശിവകുമാർ മനോജ് എബനേസർ നൗഫൽ മുബാറക്ക് (ഇക്കാസ്) ജിബു വർഗ്ഗീസ് ഗുണ്ടർട്ട് ശേഖരത്തിന്റെ സ്കാനുകളുടെ പ്രാധാന്യം സ്കാൻ പൊതുഇടത്തിലേക്ക് വന്നത് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തേണ്ടത് ഗവേഷകരാണ്. സജീവ ഗവെഷകരോ അക്കാദമിക്ക് പശ്ചാത്തലത്തിൽ നിന്നോ അല്ലാത്ത ഞങ്ങൾക്ക് (സിബു, സുനിൽ, ഷിജു) 2 ഗവേഷണപ്രബന്ധങ്ങൾ ഈ രെഖകളെ ഉപയോഗിച്ച പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. ആദ്യത്തേത് 2013ൽ പുറത്തുവന്ന ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും എന്ന പ്രബന്ധം, രണ്ടാമത്തെത് 2018ൽ പുറത്തു വന്ന മുണ്ടക്കയം – മലയാള അച്ചടിയിലെ അറിയപ്പെടാത്ത ചരിത്രം എന്ന പ്രബന്ധം. അക്കാദമിക്ക് പശ്ചാത്തലത്തിൽ നിന്നല്ലാത്ത ഞങ്ങൾ ഉപരിപ്ലവമായി ഈ രേഖകളെ നോക്കിയിട്ടുപോലും ഇത്ര കണ്ടെടുക്കാൻ പറ്റിയെങ്കിൽ സജീവഗവേഷകർക്ക് എത്രയധികം കഴിയണം? സജീവ ഗവേഷകർ ഈ രേഖകളെ പ്രയോജനപ്പെടുത്തി മികച്ചഫലങ്ങളെ പുറപ്പെടുവിക്കും എന്ന് പ്രത്യാശിക്കുന്നു. ഈ ശേഖരത്തിലെ അച്ചടി പുസ്തകങ്ങൾ മാത്രമേ കുറച്ചെങ്കിലും ഗവേഷണങ്ങൾക്ക് പാത്രമായിട്ടുള്ളൂ. 75ൽ പരം കൈയെഴുത്തുപ്രതികളും 25ഓളം താളിയോലശേഖരവും അധികം വിശകലനം ചെയ്തിട്ടില്ല. അതൊക്കെ ജനുവിൻ ഗവേഷകർക്ക് അക്ഷയഖനിയാണ്. പത്രപ്രവർത്തകർ, സ്വന്തന്ത്രഗവെഷകർ തുടങ്ങിയവർക്കും വിവിധ ലെഖനങ്ങൾ തയ്യാറാക്കാൻ ഈ സ്കാനുകൾ പ്രയോജനപ്പെടും. വിക്കിഗ്രന്ഥശാല, സായാഹ്ന തുടങ്ങിയ സന്നദ്ധപ്രവർത്തക സംഘങ്ങൾക്കും ഈ സ്കാനുകൾ വളരെ പ്രയോജനം ചെയ്യുന്നതാണ്. യൂണിക്കോഡ് പതിപ്പിന്റെ ഗുണങ്ങൾ സ്കാൻ ചെയ്തെടുക്കുന്ന രേഖകൾ മലയാളം യൂണികോഡിലേക്ക് ആക്കി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാമല്ലോ. മലയാളം വിക്കിഗ്രന്ഥശാല എന്ന വികീഡിയ ഫൗണ്ടെഷൻ പദ്ധതിയുടെ ഉദ്ദേശം തന്നെ മലയാളം രേഖകളുടെ സ്കാനുകളിൽ നിന്ന് യൂണികോഡ് പതിപ്പ് ഉണ്ടാക്കി സൂക്ഷിക്കുക എന്നതാണ്. ഗുണ്ടർട്ട് ലെഗസി പദ്ധതിയിലെ സ്കാനുകൾ പദ്ധതിക്കു പുറത്ത് ആദ്യമായി ഉപയോഗപ്പെടുത്തിയതും മലയാളം വിക്കിസംരംഭങ്ങൾ ആണ്. പുറത്ത് വന്ന സ്കാനുകളിലെ അച്ചടി പുസ്തകങ്ങൾ എല്ലാം ഇതിനകം വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. അതിനു പുറമെ യൂണിക്കോഡിൽ ആക്കിയ ഉള്ളടക്കം ആദ്യമായി ഉപയോഗപ്പെടുത്തിയതും മലയാളം വിക്കിഗ്രന്ഥശാല ആണ്. യൂണിക്കോഡിൽ ആക്കിയ 136 പുസ്തകങ്ങളിലെ 25,700 ഓളം താളുകൾ ആണ് ഗ്രന്ഥശാലയിലേക്ക് മൈഗ്രേറ്റ് ചെയ്തത്. പ്രൂഫ് റീഡ് ഒക്കെ ചെയ്ത് മുകച്ചനിലവാരത്തിലുള്ള ഈ ഉള്ളടക്കം ഗ്രന്ഥശാലയിലെ മൊത്തം ഉള്ളടക്കത്തിന്റെ നിലവാരം വളരെയധികം വർദ്ധിപ്പിക്കും, യൂണിക്കോഡ് ഉള്ളടക്കം ഉപയോഗിച്ച് ഈ ഗ്രന്ഥങ്ങൾ എല്ലാം നവീന അച്ചടി സങ്കേതങ്ങൾ ഉപയോഗിച്ച് അച്ചടിച്ച് പുനഃപ്രസിദ്ധീകരിക്കാനും ഓഡിയോ പുസ്തകങ്ങൾ അടക്കമുള്ളവ ഉണ്ടാക്കാനും ഉള്ള സാദ്ധ്യതയാണ് വേറൊരു പ്രധാന പുനരുപയോഗ മേഖല. ഗുണ്ടർട്ട് ലെഗസി പദ്ധതിയിലെ രേഖകളിലൂടെ ഞങ്ങൾക്ക് പഴയമലയാളത്തിൽ ഉപയോഗിച്ചിരുന്ന കുറേയധികം അക്ഷരങ്ങളേയും ചിഹ്നങ്ങളേയും കണ്ടെടുക്കാൻ കഴിഞ്ഞു. അതിൽ പലതും യൂണിക്കോഡ് എൻകോഡ് ചെയ്യാൻ പ്രൊപ്പോസൽ കൊടുത്തു കഴിഞ്ഞു. ചിലതൊക്കെ യൂണിക്കോഡിന്റെ പത്താം പതിപ്പിൽ വന്നു കഴിഞ്ഞു. വേറെ ചിലത് പിറകാലെ വരുന്നു. ഭിന്നസംഖ്യകൾ, ചില്ലുകൂട്ടക്ഷരങ്ങൾ തുടങ്ങിയ പലതും ഗുണ്ടർട്ട് രേഖകളിൽ നിന്ന് കണ്ടെടുത്തതും ഇനി യൂണിക്കോഡിൽ രേഖപ്പെടുത്തി വരെണ്ടതും ആണ്. ഗുണ്ടർട്ട് രേഖകൾ ആധാരമാക്കി കൊടുത്ത ചില പ്രപ്പോസലുകൾ താഴെ പറയുന്നതാണ്. Proposal to encode MALAYALAM SIGN CIRCULAR VIRAMA – https://unicode.org/L2/L2014/14014r-circular-virama.pdf Proposal to encode MALAYALAM SIGN VERTICAL VIRAMA- https://unicode.org/L2/L2014/14015r-vertical-virama.pdf Request to Annotate North Indian Quarter Signs for Malayalam Usage –https://www.unicode.org/L2/L2017/17340-malayalam-usage.pdf പുരാതനരേഖകൾ തപ്പുമ്പോൾ കിട്ടുന്ന പഴയ ചിഹ്നങ്ങൾ ഈ വിധത്തിൽ രേഖപ്പെടുത്തുന്നത്, ഫോണ്ട് നിർമ്മാതാക്കളേയും ഇൻപുട്ട് ടൂളുകൾ ഉണ്ടാക്കുന്നവരേയും അവരുടെ സംഗതികൾ പുതുക്കേണ്ട സ്ഥിതിയിലേക്ക് നയിക്കും. ലിപിമാറ്റരീതിയിൽ മലയാളം ടൈപ്പ് ചെയ്യുന്നതിൽ ഇത്തരം മാറ്റങ്ങൾ വരുത്താൻ താരതമ്യേനെ എളുപ്പമാണെങ്കിലും ഇൻക്സ്രിപ്റ്റ് പോലെ പുതുക്കാൻ പ്രയാസമായ നിവേശകരീതി ഉപയോഗിക്കുന്നവർക്ക് ഇതു പ്രശ്നങ്ങളും സൃഷ്ടിക്കുന്നൂണ്ട്. പുരാതനരേഖകളിൽ നിന്നു ചിഹ്നങ്ങൾ കിട്ടുന്നു, ആ ചിഹ്നങ്ങൾ ഫോണ്ടിൽ രേഖപ്പെടുത്തുന്നു. ഇൻപുട്ട് ടൂൾ നിർമ്മാതാക്കൾ ടൂൾ അപ്‌ഡെറ്റ് ചെയ്യുന്നു, അതുപയോഗിച്ച് ആളുകൾ പുരാതനരേഖകൾ യൂണിക്കോഡ് ആക്കുകയും ചെയ്യുന്നു. ഈ വിധതിൽ ഇതെല്ലാം പരസ്പര പൂരകങ്ങളാണ്. സ്കാനിലെ വരിയും ഉള്ളടക്കവും അതേ പോലെ മാച്ച് ചെയ്ത് പ്രൂഫ് റീഡ് ചെയ്ത് ഉണ്ടാക്കിയിരിക്കുന്നതാണ് 24,000ത്തോളം താളുകളിലെ ഉള്ളടക്കം. അതിൽ ഏതാണ്ട് 18,000ത്തോളം താളുകൾ ലെറ്റർ പ്രസ്സ് അച്ചടി പുസ്തകങ്ങൾ ആണ്. ഈ താളുകൾ മലയാളത്തിന്നായി നല്ല ഒരു ഒ.സി.ആർ എഞ്ചിൻ വികസിപ്പിക്കാനുള്ള മികച്ച ഉപാധി ആണ്. അതുമായി ബന്ധപ്പെട്ടവർ ഇത് ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു. ഏതാണ്ട് 5000ത്തിൽ പരം ലിത്തോഗ്രഫിക്ക് താളുകളും ഇതേ പോലെ സ്കാനിലെ വരിയും ഉള്ളടക്കവും അതെ പോലെ മാച്ച് ചെയ്ത് പ്രൂഫ് റീഡ് ചെയ്ത് ഉണ്ടാക്കിയിരിക്കുന്നതാണ്. ഇതുപയോഗിച്ച് ഒ.സി. ആർ സോഫ്റ്റ്‌വെയറിനെ ട്രെയിൻ ചെയ്താൽ ലെറ്റർ പ്രസ്സിന്റെ അത്ര അക്യുറസി വരില്ലെങ്കിലും മലയാളം കൈയെഴുത്ത് വായിക്കാനാവുന്ന ഒരു നല്ല ഒ.സി.ആർ എഞ്ചിന്റെ ഡെവലപ്പ്മെന്റിലേക്കാണ് അത് നയിക്കുക എന്നു തോന്നുന്നു. ഇതിനൊക്കെ അപ്പുറം ഈ പുസ്തകങ്ങളിലെ ഉള്ളടക്കം വെബ്ബ് സേർച്ചിലൂടെ ലഭ്യമാകും എന്നത് പരമപ്രധാനമാണ് ആരൊക്കെ ഏതൊക്കെ വിധത്തിൽ ഉപയോഗപ്പെടുത്തും എന്നത് നമുക്ക് കാത്തിരുന്ന് കാണേണ്ടതാണ്. കാഴ്ചയ്ക്ക് പ്രശ്നമുള്ള ഗവേഷകർക്കും മറ്റുള്ളവർക്കും ഒരു സവിശെഷവരദാനമാണ് ഈ യൂണിക്കോഡ് പതിപ്പ്. അവർക്ക് ഈ രേഖകൾ e-Speak പോലുള്ള സോഫ്റ്റ്‌വെയർ ഉപയൊഗിച്ച് വായിച്ചു കേൾക്കാം. അതിൽ നിന്ന് മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ അവർക്കും കഴിയും. ഗുണ്ടർട്ട് പോർട്ടൽ 2018 ജനുവരിയിലാണ് പദ്ധതിയുടെ ഭാഗമായി ഗുണ്ടർട്ട് പോർട്ടൽ എന്ന പ്രത്യെക സൈറ്റ് ഒരുക്കാൻ യൂണിവേഴ്സിറ്റി പദ്ധതി ഇടുന്നു എന്ന ഹൈക്കെ എന്നെ അറിയിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംഗതികളും ഒരിടത്ത് ലഭിക്കും എന്നത് കൊണ്ട് ഇത് പ്രധാനപ്പെട്ട ഒരു സംഗതിയായി എനിക്ക് തോന്നി. അതിന്റെ ഔട്ട്പുട്ട് കണ്ടപ്പോൾ അത് ബോദ്ധ്യമാവുകയും ചെയ്തു. ഗുണ്ടർട്ട് പോർട്ടൽ 2018 നവംബർ 20നു റിലീസ് ചെയ്തു. നേരത്തെ സൂചിപ്പിച്ച പോലെ മലയാളം മാത്രമല്ല ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ ഡിജിറ്റൈസ് ചെയ്തത്. താഴെ പറയുന്നതാണ് ഡിജിറ്റൈസ് ചെയ്ത രെഖകളുടെ വിശദാംശങ്ങൾ: മലയാളം – 293 പൊതുസഞ്ചയ രേഖകൾ കന്നഡ – 187 പൊതുസഞ്ചയ രേഖകൾ തമിഴ് – 32 പൊതുസഞ്ചയ രേഖകൾ തെലുഗു – 5 പൊതുസഞ്ചയ രേഖകൾ തുളു – 5 പൊതുസഞ്ചയ രേഖകൾ സംസ്കൃതം – 30 പൊതുസഞ്ചയരേഖകൾ ജർമ്മൻ– 250 പൊതുസഞ്ചയ രേഖകൾ ഇംഗ്ലീഷ് – 170 പൊതുസഞ്ചയ രേഖകൾ ഈ എല്ലാഭാഷകളും ചേർത്ത് 849 പൊതുസഞ്ചയ രേഖകളൂം അതിൽ 1,37,148 താളുകളും ആണുള്ളത്. അതാണിപ്പോൾ സ്കാൻ ചെയ്ത് ഗുണ്ടർട്ട് പോർട്ടലിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. പക്ഷെ ഇതിൽ മലയാളം രേഖകൾ മാത്രമേ യൂണിക്കോഡ് ആക്കിയിട്ടുള്ളൂ. മലയാളശെഖരത്തിലെ അച്ചടി പുസ്തകങ്ങളിൽ(ലെറ്റർ പ്രസ്സ് അച്ചടിയും ലിത്തോഗ്രഫിക്ക് അച്ചടിയും) 136 എണ്ണമാണ് യൂണിക്കോഡ് ആക്കിയത്. ഈ 136 പുസ്തകങ്ങളിൽ ഏതാണ്ട് 25,700താളുകൾ ആണ് ഉള്ളത്. അതിൽ 1,700 ഓളം താളുകൾ ബ്ലാങ്ക് പേജുകളോ ചിത്രതാളുകൾ ആണുള്ളത്. അതൊഴിച്ച് നിർത്തിയാൽ 24,000 താളുകൾ ആണ് മലയാളം യൂണിക്കോഡ് ആക്കിയത്. ഗുണ്ടർട്ട് പോർട്ടലിനെ (http://gundert-portal.de) പരിചയപ്പെടുത്തി കൊണ്ട് ഒരു ലഘുകുറിപ്പ് ഞാൻ എഴുതിയിട്ടൂണ്ട്. വിശദാംശങ്ങൾക്ക് ഈ ബോഗ്പോസ്റ്റ് കാണുക. പദ്ധതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ യൂണിവെഴ്സിറ്റി തന്നെ സൈറ്റിൽ ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. അതിൽ ചിലത്: പദ്ധതിയെ പറ്റിയുള്ള പൊതുവിവരം. സ്ഥിതിവിവരക്കണക്കുകൾ പദ്ധതിയുടെ ഭാഗമായവരെ കുറിച്ചുള്ള വിവരം നന്ദി രേഖകൾ ഭാഷയനുസരിച്ച് രേഖകൾ തരം അനുസരിച്ച് കൂടുതൽ വിവരത്തിനു ഗുണ്ടർട്ട് പോർട്ടൽ (https://www.gundert-portal.de) സന്ദർശിക്കുക. വിക്കിഗ്രന്ഥശാലയിലേക്ക് മൈഗ്രേഷൻ ട്യൂബിങ്ങന്റെ ഡിജിറ്റൽ ലൈബ്രറിയിൽ യൂണിക്കോഡ് ഉള്ളടക്കം ലഭ്യമാണെങ്കിലും, അതു കൂടുതൽ ഇടങ്ങളിൽ പുനരുപയോഗിക്കുമ്പോഴാണ് 40ൽ അധികം പ്രവർത്തകർ നടത്തിയ പ്രയത്നത്തിനു പൂർണ്ണഫലം ഉണ്ടാകൂ. ഇതിനായി ഞങ്ങൾ ആദ്യം തിരഞ്ഞെടുത്തത് മലയാളം വിക്കിഗ്രന്ഥശാല ആണ്. ഉള്ളടക്കം ഗ്രന്ഥശാലയിൽ എത്തികഴിഞ്ഞാൽ പുനരുപയോഗം കുറച്ചുകൂടി എളുപ്പമാകും എന്നതുകൊണ്ട് കൂടാണിത്. ഇതിനു ആദ്യമായി വേണ്ടി വന്നത് അച്ചടിപുസ്തകങ്ങളുടെ (പ്രധാനമായും യൂണിക്കോഡ് കൺവേർഷൻ കഴിഞ്ഞ 136 പുസ്തകങ്ങൾ) സ്കാനുകൾ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യുക എന്നതായിരുന്നു. എല്ലാ സ്കാനുകളും സൈസ് വളരെ കൂടുതൽ ആയിരുന്നതിനാൽ ഈ പണി തീരാൻ ആഴ്ചകൾ എടുത്തു. പ്രധാനമായും റോജി പാല, ശ്രീജിത്ത് ടി.കെ., റസിമാൻ എന്നിവർ ആണ് ഈ ഡൗൺലൊഡ് അപ്‌ലോഡ് പരിപാടി ചെയ്തത്. അവർക്കു നന്ദി. സ്കാനുകൾ കോമൺസിലേക്ക് എത്തിയതോടെ യൂണിക്കോഡ് ഉള്ളടക്കം ഗ്രന്ഥശാലയിലേക്ക് മൈഗ്രേറ്റ് ചെയ്യാനുള്ള പദ്ധതി തുടങ്ങി. ഈ പദ്ധതിക്ക് ചുക്കാൻ പിടിച്ചത് ഗുണ്ടർട്ട് ലെഗസി പദ്ധതിയിൽ കാതലായ പല ടെക്നിക്കൽ പരിഹാരങ്ങളും ചെയ്തു തന്ന ജുനൈദാണ് പി.വി ആണ്. ജുനൈദ് ഉള്ളടക്കം മൈഗ്രേറ്റ് ചെയ്യാനുള്ള പ്ലാറ്റ്ഫോം ഒരുക്കിയതോടെ മൈഗ്രേഷനു വേണ്ടിയുള്ള സ്‌ക്രിപ്റ്റ് റസിമാൻ എഴുതി. ബോട്ടോടിച്ച് ഉള്ളടക്കം ഗ്രന്ഥശാലയിലേക്ക് മാറ്റിയത് റസിമാൻ, സുനിൽ വി.എസ്., അനൂപ് നാരായണൻ എന്നിവർ ചേർന്നാണ്. അതിൽ തന്നെ റസിമാൻ ആണ് ഭൂരിപക്ഷം പണികളും ചെയ്തത്. വിക്കി ബോട്ട് ആയിട്ടു പോലും 136 പുസ്തകങ്ങളിലെ 25,700 ഓളം പേജുകൾ വിക്കിഗ്രന്ഥശാലയിലേക്ക് മൈഗ്രേറ്റ് ചെയ്തു തീരനായി ഏകദേശം 2 ദിവസത്തെ പ്രയത്നം വേണ്ടി വന്നു. ഗ്രന്ഥശാലയിലേക്ക് മൈഗ്രേറ്റ് ചെയ്തത് എല്ലാം കൂടെ ഇവിടെ നിന്നു ആക്സെസ് ചെയ്യാം. ഉള്ളടക്കം വിക്കിഗ്രന്ഥശാലയിൽ എത്തിയതോടെ താല്പര്യമുള്ളവർ അത് പുനരുപയോഗിക്കും എന്ന് കരുതട്ടെ. ഗുണ്ടർട്ട് നിഘണ്ടുവും ബെയിലി നിഘണ്ടുവും അടക്കം നാലു നിഘണ്ടുക്കളിലെ ഉള്ളടക്കം സമർത്ഥമായി പുനരുപയോഗിച്ചാൽ തന്നെ മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവിധ സംഗതികൾക്ക് ഉപകാരമാകും. യൂണിക്കോഡ് ഉള്ളടക്കം ആരൊക്കെ എങ്ങനെയൊക്കെ പുനരുപയോഗിക്കും എന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഉള്ളടക്കം വിക്കിഗ്രന്ഥശാലയിൽ എത്തിയതോടെ 5 വർഷങ്ങൾക്ക് മുൻപ് ഒരു മെയിലിൽ നടത്തിയ അഭ്യർത്ഥനയുടെ ബാക്കി പത്രമായി വളർന്ന ഗുണ്ടർട്ട് ലെഗസി പദ്ധതി ഔദ്യോഗികമായി തീർന്നു. ഇനി ഇത് ഉപയോഗിക്കുന്നവർ ആണ് അതുനന്നായി ഉപയോഗിച്ച് പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ പ്രയത്നങ്ങൾക്ക് നന്ദി പറയേണ്ടത്. https://archive.org/ലെ പതിപ്പ് കാൾ മൽമൂദിന്റെ സഹായത്തോടു കൂടെ രേഖകൾ മിക്കതും https://archive.orgൽ എത്തിച്ചിട്ടൂണ്ട്. ഞാൻ പഠിച്ച പാഠങ്ങൾ ഈ പദ്ധതി എന്നെ പഠിപ്പിച്ച പാഠങ്ങൾ നിരവധിയുണ്ട്. ഏറ്റവും പ്രധാനപാഠം ലക്ഷ്യബോധമുള്ള കുറച്ചു സന്നദ്ധപ്രവർത്തകർ ഒന്നിച്ചാൽ ഏത് സങ്കീർണ്ണപദ്ധതിയും തീർക്കാൻ എളുപ്പമാണ് എന്നതാണത്. വലിയ ഒരു പദ്ധതി നടത്താൻ ഉദ്ദേശമുണ്ടെങ്കിൽ ആ പദ്ധതിയുടെ എല്ലാ വിവരങ്ങളും ആദ്യമേ അറിയാതിരിക്കുക എന്നത് പ്രധാനമാണെന്ന് ഈ പദ്ധതിയിലൂടെ എനിക്കു മനസ്സിലായി. കൂടുതൽ കാര്യങ്ങൾ മനസ്സിലായാൽ പദ്ധതി തന്നെ നടക്കാതിരിക്കാനുള്ള സാദ്ധ്യതയിലേക്കാണ് അത് പോവുക. സമാനമായ ഒരു പദ്ധതി ഉടൻ നടത്താൻ പറഞ്ഞാൽ ഞാൻ നിലവിലെ സ്ഥിതിയിൽ ഏറ്റെടുക്കില്ല. കാരണം ഈ ഒരെണ്ണം മാനേജ് ചെയ്തതോടെ ഇതിൽ ഉൾപ്പെട്ട കടമ്പകൾ എല്ലാം എനിക്കറിയാം. 😊 ഈ പദ്ധതി തുടങ്ങിയപ്പോഴും, നടന്നു കൊണ്ട് ഇരിക്കുമ്പൊഴും പലവിധ കാരണങ്ങൾ പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്തിയവർ ഉണ്ട്. ട്യൂബിങ്ങൻ എന്നെ ഉപയോഗിച്ച് അവരുടെ പദ്ധതി ഓടിക്കുകയാണ്, അവസാനം പണി തരും എന്നു പറഞ്ഞവർ ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവിടെ ഇരിക്കുന്ന രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുഇടത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു പ്രധാനം. എനിക്കു ട്യൂബിങ്ങനേയും, അവർക്കു എന്റെ സേവനവും ആവശ്യമായിരുന്നു. അത് രണ്ടും പ്രൊഫഷണലായി തന്നെ നടന്നു. പദ്ധതി അതിന്റെ പൂർണ്ണലക്ഷ്യം നേടിയതോടെ സംശയം പ്രകടിപ്പിച്ചവർ ഒക്കെ തെറ്റാണെന്ന് തെളിയിക്കാൻ കഴിഞ്ഞു. സ്കാനുകൾ വിക്കിമീഡിയ കോമൺസിലും യൂണിക്കോഡ് ഉള്ളടക്കം ഗ്രന്ഥശാലയിലും കൂടെ എത്തിയതോടെ എല്ലാം അർത്ഥത്തിലും പുനരുപയോഗം കൂടുതൽ തലത്തിലേക്ക് എത്താനുള്ള സാദ്ധ്യതയും ആയി. പരസ്പരബഹുമാനത്തൊടെ പ്രൊഫഷണലായി ഈ പദ്ധതി നടത്തിയ ഹൈക്കയോടും ഗബ്രിയേലയോടും എനിക്കു തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഈ പദ്ധതിക്കു മുന്നേറാനുള്ള ഓരോ വഴിയും ദുർഘടങ്ങൾ വരുന്ന മുറയ്ക്ക് ഞങ്ങൾ വെട്ടി എടുക്കുക ആയിരുന്നു. ഗുണ്ടർട്ട് ലെഗസി പദ്ധതി ഒന്നോ രണ്ടോ പേരുടെ പദ്ധതി ആയിരുന്നില്ല. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇരുന്ന് വിവിധ ഭാഷക്കാരായ നിരവധി ആളുകൾ നടത്തിയ കൂട്ടായ്മയുടെ ഫലം ആണത്. അത് നന്നായി പര്യവസാനിച്ചു എന്ന് കാണുന്നത് വളരെ സന്തോഷം ഉണ്ട്. നന്ദി, കടപ്പാട് പദ്ധതി പ്രൊപ്പോസ് ചെയ്യുന്നതിൽ ചെറിയൊരു റോൾ എനിക്കുണ്ടെങ്കിലും ഇപ്പോൾ ഗുണ്ടർട്ട് ലെഗസി പദ്ധതി പൂർത്തിയായി സ്കാനുകളും യൂണിക്കോഡ് പതിപ്പും എല്ലാം എല്ലാവർക്കും എപ്പോഴും ആക്സെസ് ചെയ്യാവുന്ന വിധത്തിൽ പുറത്ത് എത്തിയതിൽ ഏറ്റവും വലിയ പങ്കു വഹിച്ചിരിക്കുന്നത് ഹൈക്കെ ഒബർലിൻ (മോസർ) ആണ്. പദ്ധതി പ്രൊപ്പൊസ് ചെയ്ത 2012-2013 കാലഘട്ടത്തിൽ ആ അഭ്യർത്ഥ്യനയുടെ എല്ലാ പ്രാധാന്യവും തിരിച്ചറിഞ്ഞ അവർ ആ വിഷയം ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്യാനും, പദ്ധതിക്കു ഫണ്ടിങ്ങിനായുള്ള അഭ്യർത്ഥന തയ്യാറാക്കാനും, യൂണിക്കോഡ് കൺവേർഷനുള്ള സാദ്ധ്യത ഞാനുമായി ആരായാനും, സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള സാദ്ധ്യത തേടി കേരളത്തിൽ പലരേയും കാണാൻ യാത്രകൾ നടത്തിയും, യൂണിക്കോഡ് കൺവേർഷനിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ പരിഹാരം തരാനും, അങ്ങനെ പദ്ധതിയിൽ എപ്പൊഴും ഹൈക്കെ ഒബർലിൻ ഉണ്ടായിരുന്നു. അവരൊടു ഈ രേഖകൾ ഉപയോഗപ്പെടുത്താൻ പോകുന്ന എല്ലാവരും നന്ദിയുള്ളവർ ആയിരിക്കണം എന്നാണ് ഞാൻ പറയുക. ഹൈക്കെ ഒബർലിനെ പോലെ ഒരാൾ ട്യൂബിങ്ങനിൽ ഇല്ലായിരുന്നു എങ്കിൽ ഈ പദ്ധതി നടക്കുമായിരുന്നില്ല. എനിക്കു വ്യക്തിപരമായി അവരൊടു തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുണ്ട്. ഹൈക്കയോട് ഒപ്പം തന്നെ നന്ദി പറയേണ്ട ആളാണ് ഗബ്രിയേല സെല്ലർ. ഗുണ്ടർട്ട് ലെഗസി പ്രൊജക്ടിന്റെ പ്രൊജക്ട് മാനേജർ ഗബ്രിയേല സെല്ലർ ആണ്. ഡിജിറ്റൈസ് ചെയ്യാനുള്ള രേഖകളുടെ കാറ്റലോഗ് തയ്യാറാക്കുന്നത്, സ്കാൻ ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയത് തൊട്ട് ഇങ്ങേ അറ്റം ഗുണ്ടർട്ട് പോർട്ടലിന്റെ റിലീസ് വരെയും അവരുടെ മേൽനോട്ടം എല്ലായിടത്തും ഉണ്ടായിരുന്നു. എല്ലാ സേവനത്തിന്നും നന്ദിയും കടപ്പാടും. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഹെഡായ മരിയാന ഡൊറിനോടും നമുക്ക് കടപ്പാടുണ്ട്. അവർ മുൻപോട്ട് പോകാൻ അനുമതിയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും കൊടുത്തില്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു പദ്ധതി തന്നെ ഉണ്ടാവുമായിരുന്നില്ല. യൂണീക്കോഡ് കൺവേർഷൻ തുടങ്ങിയതിനു ശേഷം യൂണിവേഴ്സിറ്റിയും, യൂണിക്കോഡ് കൺവേർഷൻ ചെയ്യുന്ന അംഗങ്ങളുമായുള്ള കാര്യങ്ങൾ എല്ലാം കോർഡിനേറ്റ് ചെയ്തിരുന്നത് എലീന മുച്ചർലി ആയിരുന്നു. അത് മികച്ച രീതിയിൽ തന്നെ എലീന കൈകാര്യം ചെയ്തു. എലീനയ്ക്കും നന്ദി. പദ്ധതിക്കു പിന്നിൽ മറഞ്ഞിരുന്നവർ ആയിരുന്നു ട്യൂബിങ്ങനിൽ രേഖകൾ സ്കാൻ ചെയ്ത ഡിജിറ്റൈസേഷൻ സെന്ററിലെ അംഗങ്ങൾ. ഞാൻ എന്റെ ജർമ്മനി യാത്രയിൽ ഈ ടീമിലെ മിക്കവരേയും നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും ബാക്കിയാരും അവരെ കണ്ടീട്ടില്ല. അവരുടെ പൂർണ്ണവിവരം ഇവിടെ കാണാം. സ്കാനുകൾ ഗുണനിലവാരത്തൊടെ നമ്മൾ ഇന്നു കാണുന്നു എങ്കിൽ അതിനു പിന്നിൽ പ്രയത്നിച്ചതു അവരാണ്. അവർക്ക് പ്രത്യേക നന്ദി. ടെക്നിക്കൽ സംഗതികൾ എല്ലാം യൂണിവെഴ്സിറ്റിയിലെ ഐടി ടീമംഗമായ ഫ്ലോറിയൻ വാഗ്നർ ആണ് കോർഡിനേറ്റ് ചെയ്തത്. ഗുണ്ടർട്ട് വിക്കിയുടെ വിവിധ പരിഹാരങ്ങൾ തൊട്ട് ഏറ്റവും അവസാനം മലയാളം വിക്കിഗ്രന്ഥശാല മൈഗ്രേഷൻ വരെയും അദ്ദേഹത്തിന്റെ സഹായം ഉണ്ടായിരുന്നു. അദ്ദേഹത്തിന്നും പ്രത്യെക നന്ദി. പദ്ധതിയുടെ തുടക്കം മുതൽ എനിക്കു എല്ലാ കാര്യത്തിന്നും പിന്തുണയേകിയതും മാർഗ്ഗനിർദ്ദേശങ്ങൾ തന്നതും എന്റെ പ്രിയ സുഹൃത്ത് സുനിൽ വി.എസ്. ആണ്. അദ്ദേഹം സ്വന്തമായി അനുഭവക്കുറിപ്പ് എഴുതിയിട്ടില്ല. വെളിച്ചത്തുവരാതെ പശ്ചാത്തലത്തിൽ നിന്ന് എല്ലാ പിന്തുണയും നൽകുന്ന രീതി ആണ് അദ്ദേഹത്തിന്നു എപ്പോഴും. അദ്ദേഹത്തിന്റെ വിവിധതരത്തിലുള്ള പിന്തുണ ഇല്ലമായിരുന്നു എങ്കിൽ പദ്ധതിയുടെ വിവിധഘട്ടങ്ങൾ എനിക്കു നേരായി മാനേജ് ചെയ്യാൻ പറ്റുമായിരുന്നെന്ന് എനിക്കു തോന്നുന്നില്ല. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നതിനു പുറമേ ഗുണ്ടർട്ട് ശേഖരത്തിലെ വ്യാകരണപുസ്തകങ്ങൾ എല്ലാം സുനിലിന്റെ മേൽ നോട്ടത്തിൽ ആണ് ചെയ്തത്. അതിനു പുറമേ ആണ് രേഖകളിൽ കാണുന്ന സങ്കീർണ്ണപട്ടികകൾ ക്രമപ്പെടുത്താൻ സുനിൽ നൽകിയ സഹായം. സുനിൽ വി.എസിനോടു എനിക്കുള്ള എല്ലാ കടപ്പാടും നന്ദിയും ഇവിടെ രേഖപ്പെടുത്തട്ടെ. പദ്ധതിയിൽ അല്പം വൈകി ഒരു വർഷത്തിന്നു മുൻപ് മാത്രം ചേർന്ന ആളാണ് റോജി പാല. മുൻകാലത്ത് റോജിയോടൊത്ത് മലയാളം വിക്കിപദ്ധതികളിൽ പ്രവർത്തിച്ചിട്ടൂണ്ടെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ ഈ പദ്ധതിയിൽ തുടക്കം തൊട്ട് റോജിയെ ഉൾപ്പെടുത്താൻ പറ്റിയില്ല. റോജി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കുറവായതു കാരണം പദ്ധതിയെ പറ്റിയുള്ള എന്റെ അറിയിപ്പുകൾ കാണാതിരുന്നതിനാണ് അദ്ദേഹം പദ്ധതിയിൽ വൈകിയെത്താൻ കാരണം. ചേർന്നതിനു ശെഷം ക്രമരഹിതമായി കിടന്നിരുന്ന പലതും ക്രമയപ്പെടുത്തിയത് റോജിയാണ്. ചിലരെങ്കിലും ടൈപ്പിങ് തുടങ്ങി പകുതിയാക്കി മടുത്ത് വഴിയിട്ടിട്ട് പോയി. അതൊക്കെ അടുക്കിപെറുക്കി ഭംഗിയാക്കിയത് റോജിയാണ്. സന്നദ്ധപ്രവർത്തകരിൽ ഏറ്റവും കൂടുതൽ താളുകൾ കൈകാര്യം ചെയ്തതും എറ്റവും കൂടുതൽ എഡിറ്റ് ചെയ്തതും ഒക്കെ റോജിയാണ്. റോജിയുടെ വിക്കിപീഡിയ എഡിറ്റിങ് കണ്ടിട്ടുള്ളത് കൊണ്ട് എനിക്കതിൽ അത്ഭുതമില്ല. റോജിയുടെ പ്രവർത്തനത്തിന്റെ പ്രാധാന്യം ഒറ്റവാക്കിൽ പറയണമെങ്കിൽ, റോജി ഇതൊന്നും ചെയ്യാൻ വന്നില്ലായിരുന്നുവെങ്കിൽ റോജി ചെയ്തതൊക്കെ ഞാൻ ചെയ്യേണ്ടി വന്നേനേ. അല്ലെങ്കിലേ പദ്ധതിയിൽ അമിത ജോലിഭാരം ഉണ്ടായിരുന്ന എനിക്കത് വലിയ ഭാരം ആയേനേ. പദ്ധതിക്ക് വലിയ കൈത്താങ്ങായിരുന്നു റോജിയുടെ സഹായം. റോജിക്കും പ്രത്യേക നന്ദി. ഇനി നന്ദി പറയേണ്ടത് പദ്ധതിയിൽ എന്നോടൊപ്പം യൂണിക്കോഡ് കൺവേർഷനിൽ പങ്കാളികളായ 40ഓളം പ്രവർത്തകർക്കാണ്. അവരുടെ പേരും വിശദവിഅവരങ്ങളും ഗുണ്ടർട്ട് പൊർട്ടലിൽ ഇവിടെ ലഭ്യമാണ്. ഇതിൽ ചിലർ 10 പേജുകൾ മാത്രം ചെയ്തപ്പോൾ വേറെ ചിലർ 2000 പേജുകൾ വരെ ചെയ്തു. എല്ലാ സംഭാവനയും പ്രാധാന്യമുള്ളത് തന്നെ. അവരുടെ പ്രവർത്തനഫലമാണ് നിങ്ങൾ ലഭിച്ചിരിക്കുന്ന 136 പുസ്തകങ്ങളിലെ 24,000ത്തോളം താളുകളിൽ പരന്നു കിടക്കുന്ന മലയാളം യൂണിക്കോഡ് ഉള്ളടക്കം. വിവിധ സ്റ്റേക്ക് ഹോൾഡറുമാർ എങ്ങനെയൊക്കെ ഉപയോഗിച്ച് വിവിധ ഫലങ്ങൾ ഉണ്ടാക്കും എന്നത് നമുക്ക് കാത്തിരുന്നു കാണാം. എല്ലാവർക്കും എന്റെ നന്ദി. പദ്ധതിയുമായി ബന്ധപ്പെട്ടു എനിക്കു നേരിട്ടു ഇടപെടേണ്ടി വന്നവരെ മാത്രമാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്. ഇതല്ലാതെ വേറെയും ആളുകൾ പദ്ധതിയിൽ പല റോളൂകൾ നിർവ്വഹിച്ചിട്ടൂണ്ട്. അവർക്ക് എല്ലാവർക്കും നന്ദി. മലയാളത്തിലെ മിക്ക ആദ്യകാല അച്ചടി രേഖകളും ഞങ്ങൾ യൂണിക്കോഡിലാക്കി. അതിൽ ഗുണ്ടർട്ടിന്റെ വ്യാകരണം, ബെയിലി നിഘണ്ടു, പീറ്റിന്റെ വ്യാകരണം, ഇന്ദുലേഖ, പാച്ചുമൂത്തതിന്റെ വ്യാകരണം, ഗുണ്ടർട്ട് നിഘണ്ടു, പശ്ചിമോദയം എന്ന ആദ്യകാല മാസിക, മഹാഭാരതത്തിന്റെ അച്ചടിപതിപ്പ്, ബൈബിളിന്റെ നിരവധി മലയാളപരിഭാഷ പതിപ്പുകൾ, കേരളോപകാരി മാസികയുടെ നിരവധി ലക്കങ്ങൾ തുടങ്ങിയവ ഒക്കെയും അതിൽ ഉൾപ്പെടുന്നു. സ്കാനുകൾ പൊതുഇടത്തിലേക്ക് കൊണ്ടുവന്നതിനു പുറമെ അതിലെ ഭൂരിപക്ഷവും യൂണീക്കോഡ് ആക്കാൻ കഴിഞ്ഞു എന്നത് ഈ പദ്ധതിയുടെ പ്രധാനനേട്ടമായി കരുതാം. ഈ പദ്ധതി സമാനമായ മറ്റു പദ്ധതികൾക്ക് പ്രചോദനം ആകും എന്ന് കരുതട്ടെ. തന്റെ സ്വകാര്യ ശേഖരത്തിൽ ഉള്ള ഈ മലയാളം രേഖകൾ ഒക്കെ കേരളത്തിൽ നിന്നു തിരിച്ചു പോയപ്പോൾ ഒപ്പം കൊണ്ടു പോകാനും, അത് പിൽക്കാലത്ത് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ എല്പിക്കാനും സവിശെഷവിവേകം കാണിച്ച ഹെർമ്മൻ ഗുണ്ടർട്ടിനു പ്രണാമം അർപ്പിച്ചു കൊണ്ട് എന്റെ ഈ അനുഭവക്കുറിപ്പ് അവസാനിപ്പിക്കട്ടെ. ഗുണ്ടർട്ട് ലെഗസി രേഖകളുടെ പട്ടിക ഗുണ്ടർട്ട് ലെഗസി രേഖകൾ ഈ ബ്ലോഗിലെ നുറുകണക്കിനു പോസ്റ്റുകളിൽ ചിതറികിടപ്പുണ്ട്. പക്ഷെ അത് ഞാൻ ഡിജിറ്റൈസ് ചെയ്യുന്ന മറ്റു രേഖകളുടെ ഒപ്പം ഇടകലർന്നു കിടക്കുന്നതിനാൽ തപ്പിയെടുക്കാൻ ബുദ്ധിമുട്ടാണ്. ആ പ്രശ്നം പരിഹരിക്കാനായി ഗുണ്ടർട്ട് ലെഗസി പുസ്തകങ്ങളുടെ മാത്രം വിവരം ഉൾപ്പെടുത്തി ഞാൻ ഒരു പ്രത്യെക പൊസ്റ്റ് എഴുതിയിട്ടൂണ്ട്. ആ പോസ്റ്റിൽ കൊടുത്തിട്ടുള്ള സ്പ്രെഡ്ഷീറ്റിൽ ഓരോ രേഖയുടേയും ട്യൂബിങ്ങൻ ലൈബ്രറി ലിങ്കും ആർക്കൈവ്.ഓർഗ് ലിങ്കും ലഭ്യമാണ്. ആ ബ്ലൊഗ് പൊസ്റ്റ് ലിങ്ക് ഇതാണ് https://shijualex.in/gundert-legacy-malayalam-list/ Share this: Print Facebook Like this: Like Loading... Related Comments comments Gundert Legacy Project Search for Search മുൻകാല ലേഖനങ്ങൾ 2022 October കേരള രേഖകളുടെ ഡിജിറ്റൈസേഷൻ – പ്രവർത്തനം പുനരാരംഭിക്കുന്നു 2021 December 2021 ഡിസംബർ – കേരളരേഖകളുടെ ഡിജിറ്റൈസേഷൻ – പ്രധാന അറിയിപ്പ് 1952 – കേരളചരിത്രകഥകൾ & സിവിക്സ് – ഒന്നാം ഫാറത്തിലേയ്ക്ക് – കെ.ഇ. ജോബ് മലയാളരാജ്യം ചിത്രവാരിക – 1934 ഡിസംബർ മാസത്തെ മൂന്നു ലക്കങ്ങൾ 1951 – ഗ്രന്ഥാലോകം – നാലു ലക്കങ്ങൾ മലയാളരാജ്യം ചിത്രവാരിക – 1934 നവംബർ മാസത്തെ നാലു ലക്കങ്ങൾ 1950 – ഗ്രന്ഥാലോകം – അഞ്ചു ലക്കങ്ങൾ 1994 – സർദാർ കെ.എം. പണിക്കർ – കോന്നിയൂർ നരേന്ദ്രനാഥ് മലയാളരാജ്യം ചിത്രവാരിക – 1934 ഒക്ടോബർ മാസത്തെ അഞ്ചു ലക്കങ്ങൾ 1938 – ലോവർ സെക്കണ്ടറി ഭൂമിശാസ്ത്രം – ഫാറം 2 – പി. കെ. നാരായണയ്യർ November 1949 – ഗ്രന്ഥാലോകം – ലക്കം 4, 5, 6 1948 – അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു് മാതൃകാപാഠാവലി – ആറാം പുസ്തകം മലയാളരാജ്യം ചിത്രവാരിക – 1934 സെപ്റ്റംബർ മാസത്തെ മൂന്നു ലക്കങ്ങൾ 1938 – മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം – എൻ. സുബ്രഹ്മണ്യം 1948 – ജൂലായ് – ഒക്ടോബർ – ലോകവാണിയുടെ ഏഴു ലക്കങ്ങൾ 1949 – ഗ്രന്ഥാലോകം – വാല്യം 1 ലക്കം 3 1937 – കേരളകൗമുദി – പുസ്തകം 28 ലക്കം 10, 11, 12, 13 (1937 മാർച്ച്) 1949 – ശ്രീചിത്രാ മലയാളപാഠാവലി – നാലാം പുസ്തകം – നാലാം ഫാറത്തിലേയ്ക്ക് 1945 – 1948 – മലയാളരാജ്യം തിരുനാൾ വിശേഷാൽപ്രതിയുടെ നാലു പതിപ്പുകൾ October 1958 – ജനറൽ സയൻസ് – പുസ്തകം 5 1948 – ലോകവാണി – വാല്യം 1 – ലക്കം 8 (1948 ജൂലൈ 1) 1937 – വിദ്യാഭിവർദ്ധിനി കനകജൂബിലി പ്രശസ്തി 1940 – നവജീവൻ – തിരുനാൾ വിശേഷാൽപ്രതി 1937 – കേരളകൗമുദി – പുസ്തകം 28 ലക്കം 7, 8, 9 (1937 ഫെബ്രുവരി) 1939 – നവജീവൻ – ഓണം വിശേഷാൽ പ്രതി 1948 – ലോകവാണി – വാല്യം 1 – ലക്കം 7 (15 ജൂൺ 1948) 1940 – നവജീവൻ – ഓണം വിശേഷാൽ പ്രതി 1937 – കേരളകൗമുദി – പുസ്തകം 28 ലക്കം 6 (1937 ഫെബ്രുവരി 7) 1948 – ഗ്രന്ഥാലോകം – വാല്യം 1 ലക്കം 2 1935 – മലയാള മനോരമ വാർഷികപ്പതിപ്പ് 1946 – തിരുനാൾ വിശേഷാൽപ്രതി – ദീപിക പ്രസന്നകേരളം – 1948 ജനുവരി മാസത്തെ ലക്കങ്ങൾ മലയാളരാജ്യം ചിത്രവാരിക – 1935 ഏപ്രിൽ മാസത്തെ രണ്ട് ലക്കങ്ങൾ 1953 – എവരിഡേ സയൻസ് – ഫാറം 6 – എസ്സ്. എ. ജെയിംസ് മലയാളമച്ചടിയിൽ ഏ,ഓ ലിപികളുടെയും ഉപലികളുടെയും ഉൽപ്പത്തി പ്രസന്നകേരളം – 1946 ഒക്ടോബർ മാസത്തെ മൂന്നു ലക്കങ്ങൾ മലയാളരാജ്യം ചിത്രവാരിക – 1935 മാർച്ച് മാസത്തെ മൂന്നു ലക്കങ്ങൾ 1978 – കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം 1951 – അനുദിനവിജ്ഞാനീയം – 6-ാം ഫാറത്തിലേയ്ക്കു് പ്രസന്നകേരളം – 1946 സെപ്റ്റംബർ മാസത്തെ നാലു ലക്കങ്ങൾ 1945 – സഹൃദയ വിശേഷാൽപ്രതി മലയാളരാജ്യം ചിത്രവാരിക – 1935 ഫെബ്രുവരി മാസത്തെ മൂന്നു ലക്കങ്ങൾ പ്രസന്നകേരളം – 1946 ഓഗസ്റ്റ് മാസത്തെ നാലു ലക്കങ്ങൾ 1947 – ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി 1949 – വിദ്യാഭിവർദ്ധിനി മാസികയുടെ 5 ലക്കങ്ങൾ 1937 – മലയാള മനോരമ വാർഷികപ്പതിപ്പ് പ്രസന്നകേരളം – 1946 ജൂലൈ മാസത്തെ മൂന്നു ലക്കങ്ങൾ 1943 – കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ വാർഷിക ഗ്രന്ഥം 1958 – മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം September മലയാളരാജ്യം ചിത്രവാരിക – 1935 ജനുവരി മാസത്തെ മൂന്നു ലക്കങ്ങൾ 1943 – തിരുനാൾ പുലരി 1971 – ഗണിത-ഭൗതിക പട്ടികകൾ – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1958 – ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം – രണ്ടാം പുസ്തകം 1950 – അനുദിനവിജ്ഞാനം – നാലാം ഫാറത്തിലേയ്ക്ക് – എം.വി. ചാക്കോ, എൻ.എസ്സ്. വാര്യർ 1940 – ശ്രീചിത്തിരജയന്തി – എം.എൻ. നായർ മാസികയുടെ തിരുനാൾ വിശേഷാൽപ്രതി (കൊല്ലവർഷം 1116) 1948 – ലോകവാണി – വാല്യം 1 – ലക്കം 3 (15 ഏപ്രിൽ 1948) 1946 – കേരളക്ഷേമം ഐക്യകേരളപ്പതിപ്പ് – വാല്യം 1 ലക്കം 17 – 1122 തുലാം 8 (1946 ഒക്ടോബർ 25) 1979 – Kerala Reader English – Standard IX 1948 – വിദ്യാഭിവർദ്ധിനി മാസികയുടെ 5 ലക്കങ്ങൾ 1935 – A Text Book of Geography of the Madras Presidency for Class IV – M.S. Ananthakrishna Iyer 1953 – ഇന്ത്യാചരിത്രം – പൗരധർമ്മം – രണ്ടാം ഫാറത്തിലേയ്ക്ക് – പി. കുഞ്ഞികൃഷ്ണ മേനോൻ പ്രസന്നകേരളം – 1946 ജൂൺ മാസത്തെ നാലു ലക്കങ്ങൾ Questions and Answers in General Science – Standard VIII – H. Bhooli മലയാളരാജ്യം ചിത്രവാരിക – 1934 ഡിസംബർ മാസത്തെ 2 ലക്കങ്ങൾ പ്രസന്നകേരളം – 1946 മേയ് മാസത്തെ 3 ലക്കങ്ങൾ 1947 – വിദ്യാഭിവർദ്ധിനി മാസികയുടെ 5 ലക്കങ്ങൾ 1950 – ഹൈസ്ക്കൂൾ കെമിസ്റ്ററി – ആറാം ഫാറത്തിലേയ്ക്കു് – ഏ. സുബ്രഹ്മണ്യയ്യർ August 1935 – മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 27 (1935 മാർച്ച് 11) 1922 – മലയാള ചരിത്രം രണ്ടാം ഭാഗം – കെ.എസ്സ്. രാമസ്വാമി അയ്യർ 1946 – പ്രസന്നകേരളം – പുസ്തകം 18 ലക്കം 7 ബട്ട്ളര്‍ പപ്പന്‍ 1935 – മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 19 (1935 ജനുവരി 14) 1934 – പ്രകൃതിശാസ്ത്രം (ഏഴാം പതിപ്പ്) – ഒന്നാം ഫാറത്തിലേയ്ക്ക് – ടി.എസ്സ്. ഭാസ്കർ 1946 – വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 1 ലക്കം 12 – 1122 വൃശ്ചികം (1946 ഡിസംബർ) 1953 – സുഭാഷിതരത്നാകരം (പത്താം പതിപ്പ്) – കെ. സി. കേശവപിള്ള 1947 – വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 2 ലക്കം 8 – 1122 കർക്കടകം (1947 ഓഗസ്റ്റ്) 1934 – അങ്കഗണിതം (അഞ്ചാം ഭാഗം) – എം.എൻ. മണാളർ ഉപന്യാസദീപിക – ജോസഫ് മുണ്ടശ്ശേരി (എഡിറ്റർ) 1945 – കേസരി – വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1930 – പ്രാഥമിക കണക്കുസാരം – ഒന്നാം തരത്തിന്നു – ടി. എസ്സ്. വിശ്വനാഥയ്യർ രസതന്ത്രം – രണ്ടാം ഭാഗം – ഫാറം 5 1947 – സെക്കണ്ടറിസ്ക്കൂൾ ഭൂമിശാസ്ത്രം – എൽ.ഡി. സ്റ്റാമ്പ് 1969 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 5 1941- ഗ്രാമീണഗായകന്‍-എം കെ രാഘവന്‍ പിള്ള 1993 – ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1946 – പ്രസന്നകേരളം – പുസ്തകം 18 ലക്കം 1 1932 – Climbing Mount Everest – G. Ingle Finch 1987-ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍-മംഗളപത്രം 1937 – Longmans Indian Readers – Book 1 – J.A. Yates 1955-കേരളത്തിന്റെ ഭാവി-ആഗമനാന്ദസ്വാമികള്‍ 1960-കേരളത്തില്‍ ഇടപെട്ടതെന്തിന് ? ജി വി പാന്ത് 1947 – വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 2 ലക്കം 12 – 1123 വൃശ്ചികം (1947 ഡിസംബർ) 1993 – Stories for Children (Supplementary Reader – English) – Standard 6 1936-ഈഴവരുടെ മതപരിവര്‍ത്തനസംരംഭം-സി വി കുഞ്ഞിരാമന്‍ 1949-തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള കാവാലം 1942 – ചരിത്രകഥാവലി മൂന്നാംക്ലാസിലേക്കു് – ജോസഫ് മുണ്ടശ്ശേരി July 1955 – ഇസ്‌ലാമികപരിഷ്കാരം – T.S. ജൈലബ്ദ്ധിൻ 1918-ഭൂഗോളചരിത്രം-ഒന്നാംഭാഗം-എം രാമവര്‍മ്മതമ്പാന്‍ 1942 – കൊച്ചിരാജ്യചരിത്രം – മൂന്നാംഫാറത്തിലേയ്ക്കു് – എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ പ്രശ്നമാർഗ്ഗം – വ്യാഖ്യാനം 1957-മാമാങ്കം- എ വി ശ്രീകണ്ഠപ്പൊതുവാള്‍ 1952 – കേരളഭൂഷണം വാർഷികപതിപ്പ് ചിത്രോദയം വാരിക -1946 ജനുവരി-മാർച്ച് മാസത്തെ എട്ടു ലക്കങ്ങൾ 1961 – കേരള കിസാൻ പഞ്ചായത്ത് സോവനീർ 1917 – ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ഷഷ്ടിപൂർത്തി കമ്മിറ്റി റിപ്പോർട്ട് – എസ്.എൻ.ഡി.പി. യോഗം 1888-സന്മാര്‍ഗ്ഗസംഗ്രഹം-തിരുവിതാംകൊട്ടു സര്‍ക്കാര്‍ 1940 – പ്രാഥമികവിജ്ഞാനം – എസ്. സൂര്യനാരായണ അയ്യർ 1946 – യുവകേസരി – പുസ്തകം 1 ലക്കം 4 1942 – Bharath English Readers – Form 5 – T. John George ശാസ്ത്രമാസം 1993 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1952 – അഭിനവ പ്രൈമറിസ്കൂൾ പ്രതിദിനശാസ്ത്രം – നാലാം ഫാറത്തിലേയ്ക്കു് (ഒന്നാം ഭാഗം) – കെ. ജോസഫ് ചാക്കോ, കെ.എം. ജോസഫ് വിജ്ഞാനകൈരളി – 1969 ഡിസംബർ – വാല്യം 1 ലക്കം 7 1981 – പാലക്കാട് – ഇന്ന്, നാളെ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1968-സാമൂഹ്യപാഠങ്ങള്‍-ക്ലാസ്സ്6-സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1951 – ആലത്തൂർ സ്മാരകാങ്കം 1979 – ആനിബസൻ്റ് – ഭാരതീയ മഹാന്മാർ – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1961- ആരാധനക്രമം – ഒന്നാം പതിപ്പ് – സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 1920-വിലാസലതിക-വള്ളത്തോൾ നാരായണമേനോന്‍ 1952 – പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്) – എൻ.പി. പിള്ള ചിത്രോദയം വാരിക -1945 ഡിസംബർ മാസത്തെ നാലു ലക്കങ്ങൾ 1964 – केरल रीडर हिन्दि – Kerala Hindi Reader – Standard VII June 1941 – ഉദയം – പുസ്തകം 1 ൻ്റെ 3, 4 ലക്കങ്ങൾ 1924 – വിചാരവിവശയായ ഊർമ്മിള – കെ. നാരായണൻ വൈദ്യൻ 1979 – കാറൽ മാർക്സ് (ലഘുജീവചരിത്രം) – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1982 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 10 1980 – ഏബ്രഹാം ലിങ്കൺ (ജീവചരിത്രം) – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1949 – രസതന്ത്രം – 5-ാം ഫാറത്തിലേയ്ക്കു് 1952- दस कहानियॉं – Form 5 1959_ഭരതനാട്യം_ബാലസരസ്വതി_ഡോ രാഘവന്‍ 1957 – കഥകളി – ജി. രാമകൃഷ്ണപിള്ള 1967 – സോവിയറ്റു സമീക്ഷ – പുസ്തകം 2 ലക്കം 31 1979 – കബീർ – ഭാരതീയ മഹാന്മാർ – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1949 – കാർമ്മെൽ മാസിക – വാർഷികപ്പതിപ്പ് – പുസ്തകം 2 ലക്കം 1 1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 9 1927 – പ്രബന്ധഭൂഷണം – കെ. വാസുദേവൻ മൂസ്സത് 1962 – വ്യവസായവികസനം – പബ്ലിക്കേഷൻ ഡിവിഷൻ – ഭാരത സർക്കാർ 1936 രക്ഷാകവചം_ കലാവിലാസിനി പ്രസിദ്ധീകരണശാല 1950 മാർച്ച് – അരുണ ഗാർഹികമാസിക – പുസ്തകം 1 ലക്കം 1 1944 – ടാഗോർ മാസികയുടെ നാല് ലക്കങ്ങൾ 1962 – പുരോഗതിയ്ക്കു് ചില പദ്ധതികൾ – പബ്ലിക്കേഷൻ ഡിവിഷൻ – ഭാരത സർക്കാർ 1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 8 May 1971 – ലെനിൻ – ബാലസാഹിത്യ ഗ്രന്ഥാവലി 1957 – നമ്മുടെ പദ്ധതി – മീൻപിടിത്തവും മൃഗസംരക്ഷണവും 1936 – പ്രകൃതിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക് – പി. അപ്പുക്കുട്ട മേനോൻ 1979 – ലൂയിപാസ്ചർ (ലഘുജീവചരിത്രം) – ലോകമഹാന്മാർ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1959 – വിദ്യാഭ്യാസപ്രക്ഷോഭണവും അതിൻ്റെ പിന്നിലെ ശക്തികളും – ജോസഫ് മുണ്ടശ്ശേരി 1964 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 3 1978 – കുലസ്ത്രീ – നോവൽസംഗ്രഹ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 5 1952 – അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ് 1958 – Kerala English Reader – Book I 1945 – ചിത്രോദയം വാരിക – പുസ്തകം 25 ലക്കം 16 1951 – ലോകചരിത്രം (അഞ്ചാം പതിപ്പ്) – നാലാം ഫോറം – പി. കുഞ്ഞികൃഷ്ണമേനോൻ റെയിൽ പാതകൾ – ശാസ്ത്രഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1977 – എൻ. ഗോപാലപിള്ള – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ പഠനം പാൽപായസം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1940-ലളിതഗണിതശാസ്ത്രം-പ്രിപ്പേറട്ടറിക്ലാസ്സ് 1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 7 1971 – ജന്തുകഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി 1995 – സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1950 – അഭിനവ ഹൈസ്കൂൾ ഇൻഡ്യാ ചരിത്രം – ആറാം ഫാറത്തിലേക്കു് – കെ.എം. ജോസഫ് 1971 – ബാലകഥാമഞ്ജരി – ബാലസാഹിത്യ ഗ്രന്ഥാവലി 1941 – ഉദയം – പുസ്തകം 1 ലക്കം 1 (1117 ചിങ്ങം) 1971 – സുന്ദരിക്കുട്ടി – ബാലസാഹിത്യ ഗ്രന്ഥാവലി 1989 – കേരളത്തിൽ നടക്കാതെപോയ സാമൂഹ്യവനവൽക്കരണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1971 – ഇന്ദിരാ പ്രിയദർശിനി – ബാലസാഹിത്യ ഗ്രന്ഥാവലി 1963 – केरल रीडर हिन्दि (Kerala Hindi Reader) – Standard 6 1930 -മാധവനിദാനം -അഞ്ചാം പതിപ്പ്-മാധവാചാര്യര്‍ 2012 – പ്രപഞ്ചം – മൂന്നാം പതിപ്പ് – പി. കേശവൻ നായർ 1971 – വടക്കൻ പാട്ടിലെ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1937 – പദ്യതാരാവലി – ഭാഗം 3 – നാലാം പതിപ്പ് – പള്ളത്ത് രാമൻ 1963 – Marpessa – Graded Home Reading Books – Standard 8 Book 1 – A Sankara Pillai (Editor) 1870 പ്രബൊധിനി പികെ തൊമ്മന്‍ പി ജെ കുര്യന്‍ 1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 6 1947 – വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 2 ലക്കം 11 – 1123 തുലാം (1947 നവംബർ) 1975 – ചെങ്കുന്നു് – വി. ബിയാൻകി – പ്രോഗ്രെസ്സ് പബ്ലിഷേഴ്സ് മോസ്കോ Nelson’s Third English Reader for Indian Schools – C.S. Milford and E.M. Milford 1944 മെയ് – ടാഗോർ മാസിക – പുസ്തകം 1 ലക്കം 1 1937 – The New Cochin Reader – Form III- Her Highness Ikkavutty Thampuran (editor) 1971 – കറമ്പി (ചെറുകഥകൾ) – ബാലസാഹിത്യ ഗ്രന്ഥാവലി 1948 – കലാനിധി കഥാമയ സാഹിത്യ മാസിക – പുസ്തകം 1 ലക്കം 9 April 1941 – ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക് 1971 – മാന്ത്രികപ്പൂച്ച – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1941 – ഭൂമിശാസ്ത്രം – ഒന്നാം ഭാഗം – ഒന്നാം ഫാറത്തിലേക്ക് വന്യപ്രാണിസപ്താഹ ബുള്ളറ്റിൻ – 1971 നവംബർ 1961 – സാമൂഹ്യപാഠങ്ങൾ – പുസ്തകം 3 വിജ്ഞാനകൈരളി – 1969 ജൂൺ – വാല്യം 1 ലക്കം 1 1987 – കുടിവെള്ളത്തിന് കാട് സംരക്ഷിക്കുക – എം പി പരമേശ്വരൻ 1954 – നിയമസഭയിൽ ഞാൻ എന്തു പറഞ്ഞു? – കെ.ജെ. തോമസു് 1925-ശരീരധര്‍മ്മം ഭാഗം 1 -കെ കേശവപിള്ള 1992 – മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1993 – വിജ്ഞാനോത്സവം ’93-94 കൈപ്പുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1948 – നവീനഗണിതസാരം – ഒന്നാം പുസ്തകം ഒന്നാം ക്ലാസ്സിലേക്കു് – ടി. പി. വർഗ്ഗീസ്സ് 1917-വേണീസംഹാരം- പന്തളത്തുകേരളവര്‍മ്മ തമ്പുരാന്‍ 1992 – പരിസ്ഥിതി ദിന ചിന്തകൾ March 1975 – Kerala Reader English – Standard VII 1957- നല്ലലോകം 1978-ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്-അദ്ധ്യായം 5 1970 – ഞാൻ ഒരു ഡാക്ടറാകാൻ ആഗ്രഹിക്കുന്നു – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍ 1964 – കാശ്മീർ – രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ 1916-ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മമഹാരാജാവ് – കെ സി മാമ്മന്‍ മാപ്പിള 1995-അദ്ധ്യാപകസഹായി മലയാളം സ്റ്റാന്‍ഡേര്‍ഡ് 1 1941 – ഭാഷാപോഷിണി ചിത്രമാസികയുടെ അഞ്ച് ലക്കങ്ങൾ 1956 – നമ്മുടെ ഭരണഘടന – കോന്നിയൂർ ആർ നരേന്ദ്രനാഥ് 1991 – മതേതരത്വവും ദേശീയ ഐക്യവും 1953 – അദ്ധ്വാനിക്കുന്ന ജനതയും ഭരണകൂടങ്ങളും – ദർശനാവട്ടം R സുകുമാരൻനായർ 1987 to 1992 – Bharat Gyan Vigyan Samithi documents 1954 – വിസ്മൃതി (ഒരു ഗദ്യനാടകം) – ഈ.വി. കൃഷ്ണപിള്ള 1954 – ശ്രീനാരായണഗുരു ശതവാർഷിക സ്മാരകഗ്രന്ഥം – ശ്രീനാരായണധർമ്മ സംഘം 1948 – ഉദയം ആഴ്ചപതിപ്പിൻ്റെ ആറു ലക്കങ്ങൾ 1957 – ഗ്രന്ഥസംഭരണം – ആർ. മാധവപ്പൈ 1975 – സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം – വാസിലി മസോവ് 1954 – അരുണ ഗാർഹികമാസികയുടെ 4 ലക്കങ്ങൾ 1971 – അഭിനവഗണിതം – സ്റ്റാൻഡേർഡ് 7 1939 – ഭാഷാപോഷിണി ചിത്രമാസികയുടെ മൂന്നു ലക്കങ്ങൾ ശാസ്ത്രകലാജാഥ – 2000 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1952 – അഭിനവ മിഡിൽസ്കൂൾ ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു് – കെ.എം. ജോസഫ് 1999 – വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് – സംഗ്രഹം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1971 – ബൈബിൾ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ ശബ്ദതാരാവലി ഒന്നാം പതിപ്പിൻ്റെ വിശദാംശങ്ങൾ 1998 – അക്ഷരത്തോണി – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1979 – ഫ്ളോറൻസ് നൈറ്റിംഗേൽ – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1952 – രസംകൃതമാല എന്ന കെസ്സ് പാട്ട്- കെ. സി. മുഹമ്മദ് കുട്ടി മുല്ല 1953 – അരുണ ഗാർഹികമാസികയുടെ 9 ലക്കങ്ങൾ 1976 – ജീവചരിത്രപ്രസ്ഥാനം (ഒരു പഠനം) – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1948 – സദുപദേശ രസംകൃത ലോകനീതിമാല – എം. ബാവക്കുട്ടി മൗലവി താനൂർ 1954 – ആനന്ദവിമാനം (4-ാം പതിപ്പ്) – ബ്രഹ്മാനന്ദസ്വാമി ശിവയോഗി 1948-തിരുവിതാംകൂര്‍ പബ്ളിക് സര്‍വ്വീസ്-സി ഓ ദാമോദരന്‍ 1999 – ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം – സ്വാശ്രയസ്ഥാപനങ്ങൾ അനിവാര്യമോ? 1930 – മലയാളരാജ്യം – വിശേഷാൽപ്രതി 1947 – ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 5 1958 – കേരള മലയാളപദ്യപാഠാവലി – പുസ്തകം 2 1956 – മതിനിധി മാല – മഹാകവി മോയിൻകുട്ടി വൈദ്യർ 1929 – കൊച്ചി തിരുവിതാം‌കൂർ മഹായിടവകയുടെ ൧൯൨൯-ലേക്കുള്ള റിപ്പോർട്ടു് 1946 – ശ്രീ ചിത്തിരതിരുനാൾ 34-ാമതു ആട്ടത്തിരുനാൾ വിശേഷാൽ പ്രതി – പൗരദ്ധ്വനി 1953-1955- മദ്ധ്യമഭൂമിശാസ്ത്രം ഒന്നും രണ്ടും ഭാഗങ്ങൾ – കെ.ഇ. ജോബ് 1979 – നെപ്പോളിയൻ ബോണപ്പാർട്ട് (ജീവചരിത്രം) – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1947- തശ് രിഫ് ഒപ്പനപ്പാട്ട് – കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ വായന (ഒരു വിദ്യാഭ്യാസ പ്രശ്നം)-സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1967 – സോവിയറ്റു് യൂണിയൻ്റെ ദേശീയവരുമാനവും വിതരണവും – വാസിലി ഗർബുസോവു് 1946-The Indian National Army (ആസാദ് ഹിന്ദ് ഫൗജ്) 1939 – 1940 – ഭാഷാപോഷിണി ചിത്രമാസിക – തിരുനാൾ വിശേഷാൽപ്രതികൾ 1971 – സൂപ്രണ്ടമ്മ – ബാലസാഹിത്യ ഗ്രന്ഥാവലി 1948 – സൗബാഗ്യസുന്നരി മാല – മാന്നാത്ത് പറമ്പിൽ പരീക്കുട്ടി 1952 – അഭിനവ പ്രൈമറിസ്കൂൾ പ്രകൃതിപഠനം – നാലാം ക്ലാസിലേക്കു് (ഒന്നാം ഭാഗം) – കെ.ജെ. ജോസഫ് 1943 – മലയാളപാഠാവലി – നാലാം പാഠപുസ്തകം – സി.എൽ. ആൻ്റണി 1971 – നാടിന്റെ മുഖങ്ങൾ – ബാലസാഹിത്യ ഗ്രന്ഥാവലി 1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 4 February 1956 – ഇന്ത്യ മുന്നോട്ട് (രണ്ടാം ഭാഗം) – ആനന്ദക്കുട്ടൻ എം.ഏ. – സ്റ്റാൻഡേർഡ് 9 1983 – ഡോ. അംബേഡ്‌കർ – ഉപപാഠപുസ്തകം – സ്റ്റാൻഡേർഡ് 10 1953 – ഇന്ത്യാചരിത്രം – പൌരധർമ്മം – രണ്ടാം ഫാറം – പി. കുഞ്ഞിക്കൃഷ്ണമേനോൻ 1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 3 1946 – കേരളഭൂഷണം വിശേഷാൽപ്രതി 1939 – ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 44 ലക്കം 2 2021 – പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു 1979 – അബുൾകലാം ആസാദ് – ഭാരതീയ മഹാന്മാർ 1958 – കേരള മലയാളപദ്യപാഠാവലി – പുസ്തകം 1 1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 2 1971 – ഏഴു് അത്ഭുതങ്ങൾ – ബാലസാഹിത്യ ഗ്രന്ഥാവലി 1950 – ഉഹ്ദ് പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ 1959-കേരളം – കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ 1953 – ശ്രീനാരായണ ധർമ്മപരിപാലനയോഗം – കനകജൂബിലി സ്മാരക ഗ്രന്ഥം 1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 1 2021 – പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു 1962-കേരളപാഠാവലി മലയാളം സ്റ്റാന്‍ഡേർഡ് 2 1923-The Tropical Agriculturist-book60-issue03 1958 – കഥകളിനടന്മാർ – ടി.എസ്. അനന്തസുബ്രഹ്മണ്യം 1978 – പ്രകൃതിസംരക്ഷണം – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1940-രണ്ടു ഭാഷാചമ്പുക്കള്‍- കേ മഹാദേവശാസ്ത്രികള്‍ 1979 – സർദാർപട്ടേൽ (ലഘുജീവചരിത്രം) – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1952 – ഖദീജത്തുൽ കുബ്റ എന്ന ഒപ്പനപ്പാട്ട് 1950 – അരുണ ഗാർഹികമാസികയുടെ ഒക്ടോബർ, നവംബർ ലക്കങ്ങൾ 1863 – കണക്കധികാരം – മാവനാൻമാപ്പിള സെയിതുമുഹമ്മദു ആശാൻ 1968 – നാടോടിക്കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി 1949 – മലയാള പാഠാവലി – അഞ്ചാം ഫാറം 1991 – പുത്തൻ സാമ്പത്തിക നയവും സ്ത്രീകളും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1954 – മള്ളൂർ – ഒരു മാതൃകാജീവിതം – എം. കൊച്ചുണ്ണിപ്പണിക്കർ 1979 – ബേഡൻ പൗവൽ – ലോകമഹാൻമാർ – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1985 ഭോപ്പാൽ ദുരന്തമല്ല, കൂട്ടക്കൊല – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1948 – പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ) – ടി. എസ്സ്. അനന്തസുബ്രഹ്മണ്യം 2021 -മണ്ണാർക്കാട് താലൂക്ക് റെഫറൻസ് ലൈബ്രറിയിലെ പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നു 1930, 1931, 1934 – കൊച്ചി തിരുവിതാം‌കൂർ മഹായിടവകയുടെ പ്രവർത്തനറിപ്പോർട്ടുകൾ 1924- ഭദ്രോൽപത്തി കിളിപ്പാട്ട് 1972 – നാടിൻ്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7 1952 – പൗരധർമ്മം – ആറാം ഫാറത്തിലേയ്ക്കു് January ജലന്ധരാസുരവധം ആട്ടക്കഥ 1952 – അരുണ ഗാർഹികമാസികയുടെ 8 ലക്കങ്ങൾ 1927 – പ്രബുദ്ധസിംഹളൻ – 1103 കന്നി – പുസ്തകം 1 ലക്കം 4 1972 – വിദ്യാഭ്യാസത്തിൽ പ്രവൃത്തിപരിചയം – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ട് 1918-ബാലാമൃതം പുസ്തകം 6 1937 കൗമുദി പുസ്തകം 1 ലക്കം 3 1950 – ശ്രീ ചിത്രാ മലയാള പാഠാവലി – മൂന്നാം പുസ്തകം (മൂന്നാം ഫാറത്തിലേയ്ക്കു്) – തിരുവിതാംകൂർ സർക്കാർ 1999 – തദ്ദേശഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗിരിജ കല്യാണം 1995 – സ്വാശ്രയവിദ്യാഭ്യാസവും സാമൂഹിക നീതിയും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1950 ചെറുകഥ പുസ്തകം 1 ലക്കം 4 1941 നാരദർ പുസ്തകം2 ലക്കം 2 2008 – മാർക്സിസം ശാസ്ത്രമോ – രണ്ടാം പതിപ്പ് – പി. കേശവൻ നായർ 1999 – ഔഷധ വിലവർദ്ധനവും ജനങ്ങളുടെ ആരോഗ്യവും 1921-ശ്രീ അഷ്ടാംഗസംഗ്രഹഭാഷ്യംത്രൈമാസിക പത്രഗ്രന്ഥത്തിന്റെ മൂന്ന് ലക്കങ്ങൾ 2000 – ഉപഭോഗം ആയുധമാക്കുക – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2021 – ഗാർത്തുവേറ്റ് സായിപ്പിനെ ഓസ്ട്രേലിയലിൽ കണ്ടെത്തിയ കഥ 1954 – ഹൈസ്ക്കൂൾ ഭൂമിശാസ്ത്രം – ആറാം ഫാറത്തിലേക്കു് – ഐ.എൽ. തോമസ് 1958 – ചക്രവാളത്തിനപ്പുറം – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1948 – ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ ഗ്രന്ഥശാലപ്രസ്ഥാനവും കേരളഗവർമ്മെന്റും – കേരള ഗ്രന്ഥശാലാസംഘം സുഖാശംസി മാസിക – പുസ്തകം 1 ലക്കം 4 1997 – സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം – പി. കേശവൻനായർ 1921-കവനപോഷിണി മാസിക പുസ്തകം 1 ലക്കം 3 പി. കേശവൻ‌ നായരുടെ കൃതികൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു 1971 – കേരളവർമ്മ പഴശ്ശിരാജാ (ജീവിതകഥ) – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1938 – പ്രകൃതിശാസ്ത്രം – മൂന്നാം ഫാറത്തിലേക്ക് – ഡാക്ടർ മിസ്സിസ് ജി.എം. ഡിസ്സോസ വില്യംസ് 1931 സന്താനഗോപാലം ഓട്ടൻ തുള്ളൽ വിദ്യാവിലാസം പ്രസിദ്ധീകരണശാല തിരുവനന്തപുരം പഴയകാല നോട്ടീസുകളും ലഘുപത്രികകളും കത്തുകളും ബ്രൊഷറുകളും – സഞ്ചിക 1 2021 – പഴയകാല നോട്ടീസുകളുടേയും ബ്രോഷറുകളുടേയും മറ്റും ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു 1929-1930-ധർമ്മധീരൻ മാസികയുടെ നാല് ലക്കങ്ങൾ 1930 – കാർത്തികോദയം (നാലാം പതിപ്പ്) – സി.വി. കുഞ്ഞുരാമൻ 1948 – ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് – എം.എൽ. പ്രസ്സ്, പൊന്നാനി 1949 – Geography of the Madras Presidency – P.R. Harihara Iyer 1989 – സാക്ഷരത – സംഘടനാ വിദ്യാഭ്യാസ രേഖ 3 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1947 – ഉദയം ആഴ്ചപതിപ്പ് – പുസ്തകം 1 ലക്കം 4 1948 – ഹിതോപദേശമാല എന്ന നീതിസാരമാല – തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ ഈഴവർ ഇനി വേണ്ടത് – റ്റീ. കെ. നാരായണൻ അറബി-മലയാള പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു 1971 – ഗുരു നാനാക്ക് (ജീവിതകഥ) – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ 1970 – സെക്കണ്ടറി വിദ്യാലയങ്ങളിലെ മാർഗ്ഗദർശന പരിപാടി – റേഡിയോ പ്രഭാഷണം – എം. രാധാകൃഷ്ണൻ നായർ 1873 – ശബ്ദ ദീപികാ – പി.കെ. തൊമ്മൻ, ജെ. കുര്യൻ, വറുഗീസ് മാത്തൻ 1921-1923 – വിദ്യാഭിവർദ്ധനി മാസികയുടെ ഏഴ് ലക്കങ്ങൾ 1924 – ലാങ്ങ്‌മൻസിന്റെ തിരുവിതാംകൂർ ഭൂവിവരണം 2020 December 1945 – സഹോദരി മാസിക – വാല്യം 3 ലക്കം 12 നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ വിദ്യാഭിവർദ്ധിനി പുസ്തക കാറ്റലോഗ് – 1099 ഇടവം (1924 ജൂൺ) 1930 – ധർമ്മധീരൻ മാസിക – പുസ്തകം 2 ലക്കം 1 നളചരിതം ഓട്ടന്‍ തുള്ളല്‍ – വിദ്യാഭിവർദ്ധിനി അച്ചുകൂടം 1915 – ദക്ഷയാഗം ആട്ടക്കഥ – എൻ. ശംകുപ്പിള്ള, ഒ.എൻ. കൃഷ്ണക്കുറുപ്പു് 1916 – കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ 1932 – തിരുവിതാംകൂർ ഈഴവരാഷ്ട്രീയമഹാസഭ അദ്ധ്യക്ഷപ്രസംഗം – സി.വി. കുഞ്ഞുരാമൻ 1939 – മഹാകവികൾ (ജീവചരിത്രസംക്ഷേപം) – ഒന്നാം ഭാഗം – കടുങ്ങല്ലൂർ പി. അനന്തൻപിള്ള 1989 – സാക്ഷരതയും വികസനവും – സി.ജി. ശാന്തകുമാർ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1923 – കവനപോഷിണി മാസിക – വാല്യം 3 ലക്കം 2, 3 – 1098 കന്നി, തുലാം 1921- ഭാരതദീപം മാസിക – പുസ്തകം 1 ലക്കം 3 സുഖാശംസി മാസിക – പുസ്തകം 1 ലക്കം 2 1991 – 1994 – വിജ്ഞാനോത്സവ രേഖകൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈദ്യസംഗ്രഹം 1919 – ശാരദ മാസിക – പുസ്തകം 4 ലക്കം 12 – 1094 മീനം 1939 – ഒൻപതാം പാഠപുസ്തകം – ആറാം ഫാറത്തിലേയ്ക്ക് – ശ്രീ ചിത്തിരതിരുനാൾ പാഠാവലി 1991 – ബഹിരാകാശ ക്വിസ് ചോദ്യപേപ്പർ – ബാലവേദി – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1922 – മണിപ്രവാളശാകുന്തളം – കേരളവർമ്മ വലിയ കോയിത്തമ്പുരാൻ https://archive.org/ൽ മലയാളം ഒസിആർ പ്രവർത്തിച്ചു തുടങ്ങി 1997 – പൂവാങ്കുരുന്നില – അധ്യാപകർക്കുള്ള കൈപുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1914 – ശാർങ്ഗധരസംഹിത – കെ. ഗോവിന്ദപ്പിള്ള 1916 – സൂക്തിമുക്താവലി – ആർ. ഈശ്വരപിള്ള 1920കൾ -കവിതകൾ – എഴുത്തുപുസ്തകം – അജ്ഞാതകർത്തൃത്വം 1924 – ശരീര വ്യവച്ഛേദം – ഉത്തരശാഖ – കെ. കേശവപിള്ള 1874 – അമരെശംമൂലം – മൂന്ന് കാണ്ഡം -കെരളമിത്രം അച്ചുക്കൂട്ടം 1951 – ലോകചരിത്ര വീക്ഷണം – ഫാറം 6 – കെ.ഇ. ജോബ് 1988 – വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകൾക്കെതിരെ – സി.പി. നാരായണൻ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് November 1949 – ലോകചരിത്ര വീക്ഷണം – ഫാറം 4 – കെ.ഇ. ജോബ് 1856 – അമരത്തിൻ്റെ തമുൾക്കുത്ത 1978 – ശബ്ദശുദ്ധിയും ചിഹ്നനവും – സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1869 – ശ്രീരാമൊദന്തം കാവ്യം 1952 – അനുദിനവിജ്ഞാനം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്ക് – തിരുവിതാംകൂർ-കൊച്ചി സർക്കാർ 1886 – യുധിഷ്ഠിരവിജയം കാവ്യം – കയ്ക്കുളങ്ങരെ വാരിയത്ത് രാമവാരിയർ 1979 – കോപ്പർനിക്കസ്സും കൂട്ടുകാരും – എം.സി. നമ്പൂതിരിപ്പാട് 1967 – നാലാം ആയുർവ്വേദസെമിനാർ ഉൽഘാടനപ്രസംഗം – അഷ്ടവൈദ്യൻ വയസ്കര എൻ.എസ്. മൂസ്സ് 1986 – സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം – സി.ജി. ശാന്തകുമാർ, കെ.എൻ. ഗണേഷ് 1914 – പ്രവേശകം – ഒന്നാം ഭാഗം – തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി – ഇമ്പിച്ചൻ ഗുരുക്കൾ Health Transition in Rural Kerala – 1987 -1996 – KSSP 1991 – കേരളത്തിൻ്റെ ആരോഗ്യസ്ഥിതി – ഒരു പഠനം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1950 – ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം – ഏ. സുബ്രഹ്മണ്യയ്യർ 1940 – ശ്രീകൃഷ്ണസ്തോത്രം – അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട് 1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ 1931 – ധർമ്മപദം – കെ.ജി. പണിക്കർ 1913 – നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും – സി.പി. തോമസ് 1970 – ആകാശവാണി വിദ്യാഭ്യാസപരിപാടി 1963 – ദേശീയ സമ്പാദ്യപദ്ധതി – ഏജന്റന്മാരുടേയും പ്രവർത്തകരുടേയും ശ്രദ്ധയ്ക്കു് ദേവീമാഹാത്മ്യ കഥാസംക്ഷേപം 1936 – ശ്രീചിത്രോദയം കാവ്യം – കുമ്മനം കെ ഗോവിന്ദപ്പിള്ള 1950 – അമൃതപുളിനം – മഹാകവി പള്ളത്ത് രാമൻ 1975 – ഭീഷ്മശപഥം (ഉപപാഠപുസ്തകം) – സ്റ്റാൻഡേർഡ് 10 1972 – പുസ്തകപ്രദർശനം – അന്താരാഷ്ട പുസ്തകവർഷം – കോട്ടയം 2020 – ‘പന നന’ച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഒരാൾ October 1911 – ബഞ്ജമിൻ ഫ്രാങ്ക്‌ളിൻ – കെ ഗോവിന്ദൻതമ്പി 1963 – Anniversary of The Government Press, Shoranur 1919 – ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം – മഹാകവി, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ September 1915 – സംഗീതനൈഷധം – ഭാഷാനാടകം 1927 – പ്രൈഷം – കൊളത്തേരി ശങ്കരമേനോൻ 1927 – മലയാള ആറാം പാഠപുസ്തകം 1911 – ആഗസ്മേരം – വില്യം വേഡ്‌സ്‌വർത്ത്/സീ.പീ. പരമേശ്വരൻപിള്ള August 1936 – തിരുവിതാംകൂർ ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – നാലാം ക്ലാസ്സിലേയ്ക്കു് – സി. ആർ. കൃഷ്ണപിള്ള ലല്ലല്ലല്ല, ലല്ലല്ലല്ല… – തീവണ്ടിപ്പാട്ടിന്റെ ഓഡിയോ ഫയൽ – ജോസഫ് ബോബി 1915 – ബാലാകലേശവാദം മലയാള രണ്ടാം പാഠപുസ്തകം – തിരുവിതാംകൂർ – മൿമില്ലൻ 1926 – മലയാള മൂന്നാം പാഠപുസ്തകം – തിരുവിതാംകൂർ – മൿമില്ലൻ ഉത്തരരാമചരിതം – ഭാഷാനാടകം – ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ 1906 – സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി – റവ. ഫെഡറിക്ക് ബവർ 1949 – ലളിത – ശരച്ചന്ദ്ര ചട്ടോപാദ്ധ്യായൻ – ആർ. നാരായണപ്പണിക്കർ 1937 – ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ 1945 – മഹാകവി പുനം നമ്പൂതിരി – വി. കൃഷ്ണൻനമ്പൂതിരി 1899 – ഇന്ത്യൻ കിണ്ടർഗാർട്ടൻ – ഒന്നാം ഭാഗം – ശിശുതരം – എം. കൃഷ്ണൻ 1926 -പ്രശ്നഭാഷാ – കെ. ശങ്കരമേനോൻ 1917 – ദേശഭാഷാപുസ്തകങ്ങളുടെ കാറ്റലോഗു് – തിരുവിതാംകൂർ ഗവർമ്മെന്റു് 1939 – ശ്രീരാമകൃഷ്ണദേവൻ – കെ. മാധവനുണ്ണിത്താൻ 1908 – മാതംഗലീല – രാഘവവാരിയർ 1934 – ശ്രീയേശുചരിതം – കെ.വി. ചാക്കൊ 1957 – ഗണിതദീപം – നാലാംക്ലാസ്സിലേക്കു് – ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ Kerala Periodicals എന്ന കളക്ഷൻ അവതരിപ്പിക്കുന്നു 1953 – വിവിധവിജ്ഞാന നിഘണ്ഡു – ശംഭുനമ്പൂതിരി July കുഞ്ചൻ നമ്പ്യാർ – സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള 1961 – മായാത്ത ഓർമ്മകൾ – സരസകവി മൂലൂർ ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി 1936 – ജീവചരിത്രസഞ്ചിക (ഒന്നാം പുസ്തകം) 1948 – മൂന്നാം പാഠപുസ്തകം – ശ്രീചിത്രാപാഠാവലി 1914 – കൃഷിശാസ്ത്രം – രണ്ടാം പുസ്തകം യവനസൂനങ്ങൾ – ഗ്രേഡ് 4 ബുക്ക് 4 – എം.എൻ.എം. നായർ 1924 – പാതാളരാമായണം കിളിപ്പാട്ട് 1958 – ഗണിതശാസ്ത്രം – പുസ്തകം 1 1971 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 7 1925 – അധ്യാപകമിത്രം – അഞ്ച് ഭാഗങ്ങൾ – സി. ശിവതാണുപിള്ള 1936-1937 – തിരുവിതാംകൂർ കൃഷിവ്യവസായ മാസികയുടെ 10 ലക്കങ്ങൾ 1956 – ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ 1860 – റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ് 1976 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡു് 7 1970 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 5 1971 – കേരള മലയാളപാഠാവലി – സ്റ്റാൻഡേർഡു് 7 1937 – രാമായണം ഇരുപത്തുനാലുവൃത്തം – തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ – ചേപ്പാട്ടു കെ. അച്യുതവാരിയർ 1959 – കേരള മലയാളപാഠാവലി – പുസ്തകം 2 1937-1948 – വൈദ്യസാരഥി മാസികയുടെ 16 ലക്കങ്ങൾ 1954 – പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ 1969 – കേരളസംസ്ഥാന യുവജനോത്സവ സ്മരണിക June 1948 – തിരുവിതാംകൂർചരിത്രം – ഒന്നാം ഫാറത്തിലേക്കു് 1954 – അനുദിനവിജ്ഞാനം – മൂന്നാം ഫാറത്തിലേക്ക് 1916 – വിദ്യാലയവിനോദങ്ങൾ – ഭാഗം 4 1947 – പ്രകൃതി പാഠപ്രവേശിക (രണ്ടാം ഭാഗം) 1956 – ഇരുളും വെളിച്ചവും (രണ്ടാം ഭാഗം) – എൻ. കൃഷ്ണപിള്ള 1964 – കേരള അറബി പാഠാവലി – സ്റ്റാൻഡേർഡ് 7 1915 – രാമനാടകം – രണ്ടാം ഭാഗം – വി. നാരായണശാസ്ത്രി 1950 – ഹോമർ – വിദ്വാൻ സി.ഐ. ഗോപാലപിള്ള 2020 – ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഗുണ്ടർട്ട് ശേഖരത്തിലെ ഡിജിറ്റൈസ് ചെയ്ത മലയാള രേഖകളുടെ പട്ടിക 1952 – രാജരാജീയം – രണ്ടാം പതിപ്പ് – ഏ. ആർ. രാജരാജവർമ്മ May 2020 – കൂനമ്മാവ് അച്ചുകൂടം: ഉ, ഊകാര ചിഹ്നങ്ങളുടെ പിരിച്ചെഴുത്ത് 1932 – 1936 – ഗുരുനാഥൻ മാസികയുടെ 22 ലക്കങ്ങൾ 1938 – രാജാകേശവദാസ് (മൂന്നാം പതിപ്പ്) – ആർ. ഈശ്വരപിള്ള 1939 – കൂത്തും കൂടിയാട്ടവും – കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ April 1945 – ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്) 1948 – മലക്കറിക്കൃഷി – കെ.എസ്. നീലകണ്ഠം 1961 – Kerala Hindi Reader – Book 3 1961 – Kerala Hindi Reader – Book 2 1955 – പട്ടണത്തുപിള്ളയാർ പാടൽ – കാവുങ്ങൽ നീലകണ്ഠപ്പിള്ള 1963 – സംഗീതപാഠങ്ങൾ – സ്റ്റാൻഡേർഡ് 9 1962 – കഥകളി – സ്റ്റാൻഡേർഡ് 9 1940 – തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ് 1958 – ജനറൽ സയൻസ് – പുസ്തകം 3 1958 – ജനറൽ സയൻസ് – പുസ്തകം 1 1958 – കേരള മലയാളപാഠാവലി – പുസ്തകം 8 1958 – കേരള മലയാളപാഠാവലി – പുസ്തകം 7 1958 – കേരള മലയാളപാഠാവലി – പുസ്തകം 3 1915 – ഭൂലോകവിവരണം – ഒന്നാം പുസ്തകം – കെ.എ. വീരരാഘവാചാര്യർ 1961 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡാർഡു് 5 1959 – കേരള മലയാളപാഠാവലി – ആറാം ക്ലാസ്സിലേക്കു് 1955 – അങ്കഗണിതം ഒന്നാം പുസ്തകം (ഒന്നാം ഫാറത്തിലേയ്ക്കു്) 1957 – നമ്മുടെ പദ്ധതി – ജലസേചനവും വിദ്യുച്ഛക്തിയും 1940 – ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 44 ലക്കം 9 1955 – കൃഷിശാസ്ത്രപാഠങ്ങൾ – ഒന്നാം ഫാറത്തിലേക്കു് 1947 – കേരളവർമ്മസ്മാരകം ഉപഹാരമാല 1957 – നമ്മുടെ പദ്ധതി – കൃഷിയും ഭക്ഷ്യോല്പാദനവും 1949 – മഹാകവി കേ.സി. കേശവപിള്ള – വിദ്വാൻ ഏ.ഡി. ഹരിശർമ്മ 1903 – ശ്രീമൂലരാജവിജയം (അഥവാ നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷെപം) – എസ്സ്. രാമനാഥയ്യർ 1949 – ശ്രീചിത്രാപാഠാവലി – നാലാം പാഠപുസ്തകം സദാചാരദീപിക – ഉള്ളൂർ എസു്. പരമേശ്വരയ്യർ 1952 – അങ്കഗണിതം – നാലാം ക്ലാസ്സിലേയ്ക്കു് 1880 – വിദ്വാൻ കുട്ടിയച്ചന്റെ മൂന്നു എഴുത്തു പുസ്തകങ്ങൾ 1913 – ആശ്ചര്യചൂഡാമണി ഭാഷാനാടകം – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 1956 – കേരളപാഠാവലി – അഞ്ചാം ക്ലാസ്സിലേക്കു് 1937 – മീനകേതനൻ – ആയില്യംതിരുനാൾ മഹാരാജാവ് March 1932 – കണക്കുപുസ്തകം (ഒന്നാം ഭാഗം) – എം.പി. കൃഷ്ണൻനമ്പ്യാർ 1952 – ബാലഗണിതപാഠങ്ങൾ – മൂന്നാം ക്ലാസ്സിലേക്കു് – റേച്ചൽ തരകൻ 1925 – വിച്ഛിന്നാഭിഷേകം (വാത്മീകിരാമായണം കേരളഭാഷാഗാനത്തിൽ നിന്നും) – കേരളവർമ്മ രാജാവു് 1954 – കേരളത്തിലെ വീരപുരുഷന്മാർ – മൂന്നാം ഫാറത്തിലേക്കു് – ഏ. ശങ്കരപ്പിള്ള 1932 – ഗുരുനാഥൻ മാസിക – പുസ്തകം 12 ലക്കം 1 1929 – മഹാറാണി സേതുലക്ഷ്മീഭായി സി.ഐ. തിരുമനസ്സുകൊണ്ടു് – ആർ. കുളത്തു അയ്യർ 1956 – മനുഷ്യബോധിനി – തന്ത്രി ശംഭുനമ്പൂതിരി 1959 – Kerala Hindi Reader – I 1944 – യോഗക്ഷേമം – രജതജൂബിലി വിശേഷാൽപ്രതി 1955 – മയൂരസന്ദേശം – മണിപ്രവാളകാവ്യം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1947 – കഥാവല്ലരി – കെ. രാഘവൻപിള്ള 1915 – പദ്യരത്നമാല – എച്ച്. പെരുമാപിള്ള 1904 – പ്രിയവിലാപം – എം. രാജരാജവർമ്മാ 1916 – പദ്യമാലിക മൂന്നാം ഭാഗം 1915 – ശ്രീബാലഭൂഷണം മണിപ്രവാളം – പി.കെ. കേശവപിള്ള 1911 – പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ് 1917 – കുചേലപഞ്ചപാഠം Kerala Archives എന്ന മാസ്റ്റർ കളക്ഷൻ അവതരിപ്പിക്കുന്നു 1907 – അംബരീഷചരിതം ഓട്ടന്തുള്ളൽ – പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി 1915 – ഒരു വിലാപം – സി.എസ്. സുബ്രഹ്മണ്യൻപോറ്റി 1916 – സ്നേഹം അല്ലെങ്കിൽ വെള്ളുവിന്റെ കഥ – എം. ഉദയവർമ്മരാജ 1975 – അക്ഷയദീപം – ഉപപാഠപുസ്തകം – സ്റ്റാൻഡേർഡ് 8 1960 – കേരള മലയാള പദ്യപാഠാവലി – പുസ്തകം 3 1974 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 6 1915 – ബാലഗണിതം പഠിപ്പിക്കുന്നതിനുള്ള സൂചനകൾ – എസ്. സുബ്രഹ്മണ്യശാസ്ത്രി 1917 – പച്ചിലവളം – തിരുവിതാംകൂർസർക്കാർ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു 1925 – കപിലോപാഖ്യാനം കിളിപ്പാട്ടു് 1954 – ആരോഗ്യചര്യ – സി.ഓ. കരുണാകരൻ 1918 – വാക്യരചനാപ്രവേശിക – സി.പി. പരമേശ്വരൻപിള്ള 1942 – കഥാഭിനയഗാനമാല – രണ്ട്, മൂന്ന്, നാല് ക്ലാസ്സിലേക്കു് – പാലാ എസ്സ് നാരായണൻ നായർ 1960 – ഭാരത-ചൈനാ അതിർത്തിപ്രശ്നം 1905 – കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ – മൂലൂർ എസ്. പത്മനാഭപ്പണിക്കർ 1914 – ബാലപാഠാമൃതം – വെളുത്തേരിൽ കേശവൻ വൈദ്യർ 1959 – കേരള മലയാള പദ്യപാഠാവലി – പുസ്തകം 2 1967 – സോവിയറ്റു സമീക്ഷ – പുസ്തകം 2 ലക്കം 8 1984 – കേരളത്തിന്റെ സമ്പത്തു് – ആറാം പതിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1948 – ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു് 1975 – ജീവശാസ്ത്രം – സ്റ്റാൻഡേർഡ് 9 1916 – ആയുർവേദ ആയുഷ്കാമിയം – ഭാഷാപദ്യം – നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള 1961 – കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക 1949 – ആരോഗ്യരക്ഷ (നാലും അഞ്ചും ക്ലാസ്സുകളിലേക്കു്) 1968 – ചരിത്രകഥകൾ – സ്റ്റാൻഡേർഡ് 5 1952 ആഗസ്റ്റ് – അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 6 1951 – അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം – ഫാറം 4 – കെ.എം. ജോസഫ് 1963 – സിന്ധു അവളുടെ കഥ പറയുന്നു – കെ.പി. അലക്സ് ബേസിൽ 1970 – തെങ്ങുകൃഷിക്കു് ഒരു കലണ്ടർ – കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ 1948 – സർ തോമസ് മോർ – ഐ.സി. ചാക്കൊ February 1956 – നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി 1956 – കേരള പാഠാവലി – നാലാം പാഠപുസ്തകം 1958 – വ്യാഴവട്ടസ്മരണകൾ – ബി. കല്യാണിഅമ്മ 1955 – പൊതുജനാരോഗ്യം (ഒന്നാം പുസ്തകം) – നാലാം ഫാറം 1940 – പൗരജീവിതം – മൂന്നാം പുസ്തകം 1926 – മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ് 1945 – ആരോഗ്യധർമ്മം (ഗൃഹഭരണവും സുഖധാരനിദാനവും) – നാലാം ക്ലാസ്സിലേക്ക് 1956 – കേരള പാഠാവലി – രണ്ടാം പാഠപുസ്തകം 1951 – ഹൈസ്ക്കൂൾ കെമിസ്റ്റ്രി (ഒന്നാം ഭാഗം) – നാലാം ഫാറം – ഏ. സുബ്രഹ്മണ്യയ്യർ 1962 – പറവകൾ – മടത്തുംപടി ശിവശങ്കരൻ 1935 – രക്ഷാകവചം – പുസ്തകം 3 1955 – ലൈബ്രേറിയൻ – ആർ. മാധവപ്പൈ 1947 – ചന്ദ്രഗുപ്തൻ – ദ്വിജേന്ദ്രലാൽ റോയി – വി. കുഞ്ഞിലക്ഷ്മി അമ്മ 1932 – ഉപന്യാസമാല – ഒന്നാം ഭാഗം 1908 – The Fourth Reader – Longman’s Ship Literary Readers 1950 – മിഡിൽ സ്കൂൾ പൗരധർമ്മം (For the Form I, II, and III) 1954 – ശ്രീ വൃത്തമഞ്ജരി എന്ന ഛന്ദശ്ശാസ്ത്രം – എ.ആർ. രാജരാജവർമ്മ 1952 – രവീന്ദ്രനാഥടാഗോർ – പി. ശ്രീധരൻപിള്ള – മൂന്നാം ഫാറത്തിലേക്ക് 1959 – ജനറൽ സയൻസ് – രണ്ടാം പുസ്തകം 1974 – The Adventures of Huckleberry Finn – Supplementary Reader – Standard 9 1980 – വ്യവസായ സുവനീർ – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 17-ാം വാർഷികം 1939 – ഭൂമിശാസ്ത്രം – ഒന്നാം ഭാഗം – ഒന്നാം ഫാറത്തിലേക്ക് 1962 – കേരള പാഠാവലി – മലയാളം – സ്റ്റാൻഡേർഡു് 8 1983 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 20-ാം വാർഷിക സുവനീർ 1959 – ജനതകൾ നല്ല അയൽക്കാരായി കഴിയണം – നികിത എസ്സ്. ക്രൂഷ്‌ച്ചേവ് 1891 – ശ്രീ സീമന്തിനി സ്വയം‌ബരം – കഥകളിപ്പാട്ട് – തണ്ടിളത്ത നാരായണൻ നമ്പ്യെശ്ശൻ സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം – യുനൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫർമേഷൻ സർവ്വീസ് 1912 – കാർൽ മാർക്ക്സ് – കെ. രാമകൃഷ്ണപിള്ള ശാസ്ത്രകേരളം – 1974 മേയ് ലക്കം 1935 – അങ്കഗണിതം (രണ്ടാം ഭാഗം) – എം.എൻ. മണാളർ 1949 – കരുണ (വഞ്ചിപ്പാട്ടു്) – 22-ാം പതിപ്പ് – എൻ. കുമാരൻ ആശാൻ 1916 – ദുസ്വപ്നം – ഓട്ടൻതുള്ളൽ – കെ. പപ്പുപിള്ള 1956- പൌരധർമ്മം – അഞ്ചാം ക്ലാസ്സ് 1948 – ശ്രീചിത്തിരതിരുനാൾപാഠാവലി – അഞ്ചാം പാഠപുസ്തകം 1954 – മലയായിലെത്തിയ മലയാളി – കെ. ശങ്കരൻ, സിംഗപ്പൂർ 1956 – കേരളപാഠാവലി – മൂന്നാം പാഠപുസ്തകം 1956 – ജ്ഞാനപ്പാന – പൂന്താനം നമ്പൂതിരി – ആനന്ദക്കുട്ടൻ എം.ഏ. – സ്റ്റാൻഡേർഡ് 8 1949 – ടാഗോർ മാസിക – വാല്യം 5ന്റെ 1,2,3 ലക്കങ്ങൾ 1956 – ലളിതഗണിതശാസ്ത്രം – സ്റ്റാൻഡാർഡ് 5 1971 – കണ്ണീർമുത്തുകൾ – സ്റ്റാൻഡേർഡു് 5 1990 – ദൂരെ ദൂരെ ദൂരെ – പി.ആർ. മാധവപ്പണിക്കർ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1971 (ജനുവരി-മാർച്ച്) – വിദ്യാഭ്യാസപരിപാടി – ആകാശവാണി (തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട്) 1956 – ഇൻഡ്യ മുന്നോട്ടു് (ഒന്നാം ഭാഗം) – ആനന്ദക്കുട്ടൻ എം.ഏ. – സ്റ്റാൻഡേർഡ് 9 1945 – മാപ്പിള റവ്യൂ – പുസ്തകം 5ന്റെ 7 ലക്കങ്ങൾ 1954 – പാവങ്ങൾക്കു് പാർപ്പിടം – തിരുവിതാംകൂർ കൊച്ചി സർക്കാർ January 1958 – കേരള മലയാള പദ്യപാഠാവലി 1956 – ധർമ്മരശ്മി – ആനന്ദക്കുട്ടൻ എം.ഏ. – സ്റ്റാൻഡേർഡ് 6 1958 – കേരള മലയാള പാഠാവലി – പുസ്തകം 1 1926 – മലയാള രണ്ടാം പാഠപുസ്തകം 1941 – സഹൃദയ മാസിക – വാല്യം 5 ലക്കം 12 1964 – ജനറൽ സയൻസു് – സ്റ്റാൻഡേർഡു് 7 1945 – മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 12 1945 – സുപ്രഭാതം മാസിക – പുസ്തകം 7 – ലക്കം 2, ലക്കം 3-4 1952 – Malayalam terms for elementary Physics 1962 – സഹകരണബോധിനി 1944 – ടാഗോർ മാസിക – പുസ്തകം 1 ലക്കം 4 1946 – കേരളഭൂഷണം – യുദ്ധവിജയസ്മാരക വിശേഷാൽ പ്രതി 1945 – സുപ്രഭാതം മാസിക – പുസ്തകം 6 – ലക്കം 8, 9, 10 1941 – ഗതാഗതവും റോഡപകടങ്ങളും – തിരുവിതാംകൂർ സ്റ്റേറ്റു് ട്രാൻസ്പോർട്ടു് ഡിപ്പാർട്ടുമെന്റു് 1956 – വേലുത്തമ്പി ദളവാ – ആനന്ദക്കുട്ടൻ എം.ഏ. – സ്റ്റാൻഡേർഡ് 6 1961 – പഞ്ചവടി – സി.വി. കുഞ്ഞുരാമൻ 1961 – കേരള പാഠാവലി – മലയാളം – സ്റ്റാൻഡേർഡു് 4 1946 – സിനിമാ മാസിക – വാല്യം 1 ലക്കം 1 1961 – ഐക്യരാഷ്ട്ര സംഘടന – ഒരു ലഘുവിവരണം 1971 – കേരള പാഠാവലി – മലയാളം – സ്റ്റാൻഡേർഡു് 4 1928 – ആരോഗ്യം മാസിക – പുസ്തകം 5 ലക്കം 5 1962 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡാർഡു് V 1998 – കടൽ എന്ന കടങ്കഥ – ജി. നാരായണസ്വാമി 1956 – ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ 2019 December 1942 – രണ്ടാംപാഠം – ശ്രീചിത്തിരതിരുനാൾ പാഠാവലി 1989 – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം – അധ്യാപക സഹായി 1956 – നമ്മുടെ ആഘോഷങ്ങൾ – എൻ. കൃഷ്ണപിള്ള – സ്റ്റാൻഡേർഡ് 7 1989 – നമുക്കു ചുറ്റുമുള്ള ലോകം – അധ്യാപനസഹായി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം 1989 – അക്ഷരം – അധ്യാപനസഹായി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം 1978 – അറബിക്കടൽ – ജി. നാരായണസ്വാമി 1984 – ചെറുതിൽ ചെറുതും വലുതിൽ വലുതും – പി.ആർ. മാധവപ്പണിക്കർ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നവ്യ മനഃപാഠം – എം.ടി. കൂത്തൂർ – പഴയകാല എഞ്ചുവടി 1979 – സൂര്യന്റെ ആത്മകഥ – വി.കെ. ദാമോദരൻ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1972 – നാടിന്റെ മുഖങ്ങൾ – സ്റ്റാൻഡേർഡ് 7 1999 – ശിശുവിഭ്യാഭ്യാസം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1917 – അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ക്ലാസ്സിലേക്കു് 1928 – കൊച്ചി തിരുവിതാം‌കൂർ മഹായിടവകയുടെ ൧൯൨൮-ലേക്കുള്ള റിപ്പോർട്ടു് 1918 – മലയാള നാലാം പാഠപുസ്തകം – തിരുവിതാം‌കൂർ സർക്കാർ 1929 – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 5, 9, 10 November 1941 – ഒന്നാം പാഠം – ശ്രീ ചിത്തിരിതിരുനാൾ പാഠാവലി 1957 – കേരള പാഠാവലി – ഒന്നാം പുസ്തകം – സ്റ്റാൻഡാർഡു് 1 കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജാഥാ സാഹിത്യ ലഘുലേഖകൾ 1984 – ഗ്രാമവികസനരേഖ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1949 – മൂന്നാം പാഠം – കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി 1981 – വ്യവസായം ഗ്രാമങ്ങൾക്ക് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാംസം തിന്നുന്ന സസ്യങ്ങൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖ കളിക്കൂട്ടം – കുട്ടികളുടെ ഒഴിവുകാല പരിപാടി – പ്രവർത്തകർക്കുള്ള കുറിപ്പുകൾ 1935 – ഇന്ത്യാ ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്ക് 1992 – ജനകീയ ശാസ്ത്രപ്രസ്ഥാനം വിശാലമാക്കുന്ന പ്രവർത്തന മേഖലകൾ 1952 – കേരളപദ്യപാഠാവലി – ആറാം ഫാറത്തിലേക്ക് പരിഷത്ത് എന്തു ചെയ്യുന്നു? – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1945 – മാപ്പിള റവ്യൂ – പുസ്തകം 4 ന്റെ 1 മുതൽ 11 വരെയുള്ള പത്തു ലക്കങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തക പരിശീലന രേഖകൾ 1961 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 5 സാമ്പത്തികപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ 1940 – തുഹ്‌ഫത്തുത്താലിബീൻ – അറബി പാഠപുസ്തകം 1992 – ഡങ്കെൽ നിർദ്ദേശങ്ങൾ – കോളനിവൽക്കരണത്തിന്റെ പുതിയ മാർഗം 1970 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 10 ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ ഭൂമിശാസ്ത്രം – ഭാഗം 3 – ഫോറം 3 – ഏഴാം ക്ലാസ്സിലേക്ക് 2002 – കളിവേള – ബാലവേദി കൈപുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരത വിജ്ഞാൻ സമിതിയുമായി ബന്ധപ്പെട്ട ലഘുലേഖകൾ 1940 – ഭാഷാബോധിനി – എട്ടാം പുസ്തകം 1995 – ഇന്ത്യൻ ബഹിരാകാശ ഗവേഷണം ചാരവൃത്തിക്കു മുമ്പും പിമ്പും 1928 നവംബർ – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 4 1984 – കരിയുന്ന കല്പവൃക്ഷം – എം.പി. പരമേശ്വരൻ, ടി.എം. തോമസ് ഐസക്ക് 1986 – ഹാലി ധൂമകേതുവിനു സ്വാഗതം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1961 – കേരള മലയാള പാഠാവലി – പുസ്തകം 5 October 1944 – മാപ്പിള റവ്യൂ – പുസ്തകം 3 ന്റെ 9, 10, 11, 12 എന്നീ നാലു ലക്കങ്ങൾ 1981 – ശാസ്ത്രകലാജാഥയുമായി ബന്ധപ്പെട്ട 11 ലഘുലേഖകൾ 1945 – സഹോദരി മാസിക – വാല്യം 3 ലക്കം 6, 7, 9, 11 1961 – ജനറൽ സയൻസ് – പുസ്തകം 1 1943 – കേരളനന്ദിനി – പുസ്തകം 2 ലക്കം 1 ഗ്രാമശാസ്ത്രജാഥാ ലഘുലേഖകൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാപ്പിള റവ്യൂ – പുസ്തകം 1 ലക്കം 11 – 1942 മാർച്ച് തെങ്ങും വാഴയും – ഗ്രാമശാസ്ത്രജാഥ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1944 – സഹോദരി മാസിക – വാല്യം 3 ലക്കം 5 1917 – ഭാഷാപോഷിണി – പുസ്തകം 21 ലക്കം 10 അമ്മ പറയുന്നു – നവോത്ഥാന ജാഥാസ്ക്രിപ്റ്റുകൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1944 – വനിത – വാല്യം 07 – ലക്കം 07 1994 – ഗാട്ടും പുത്തൻ സാമ്പത്തിക നയങ്ങളും – കുറെ ചോദ്യങ്ങളും ഉത്തരങ്ങളും – കേരള സ്വാശ്രയ സമിതി 1944 – വനിത – വാല്യം 07 – ലക്കം 06 1993 – വിത്ത് മുതൽ വായ്പ വരെ – കേരള സ്വാശ്രയ സമിതി 1992 – സാമ്രാജ്യത്വം ഇന്നലെ, ഇന്ന് – കേരള സ്വാശ്രയ സമിതി 2003 – ജനകീയാസൂത്രണ വിവാദം – ശാസ്ത്രസാഹിത്യ പരിഷത്തിന് പറയാനുള്ളത് 1992 – ഇന്ത്യയെ രക്ഷിക്കാൻ – കേരള സ്വാശ്രയ സമിതി 2002 – ജനകീയാസൂത്രണം – അനുഭവങ്ങളും അടിയന്തര കടമകളും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1993 – ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക രംഗം നേരിടുന്ന പുത്തൻ വെല്ലുവിളികൾ – കേരള സ്വാശ്രയ സമിതി 1944 – വനിതാരാമം മാസിക – വാല്യം 3 ലക്കം 3 ബജറ്റും ബദൽ ബജറ്റും – കേരള സ്വാശ്രയ സമിതി 1992 – തുടർസാക്ഷരത – എന്തിന്? എന്ത്? എങ്ങനെ? – ഭാരത ജ്ഞാനവിജ്ഞാന സമിതി പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും വ്യവസായ മേഖലയും – കേരള സ്വാശ്രയ സമിതി 1928 – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 3 പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളും കാർഷിക മേഖലയും – കേരള സ്വാശ്രയ സമിതി 1995 – കേരള പഞ്ചായത്ത് രാജ് നിയം 1994 – ഒരു വിലയിരുത്തൽ ദേശാഭിമാനപരമായ ബദൽ പരിപാടി – കേരള സ്വാശ്രയ സമിതി വനിത – വാല്യം 07 – ലക്കം 04 സേവന മേഖലക്കുമേൽ സാമ്രാജ്യത്വ നീരാളിപ്പിടുത്തം – കേരള സ്വാശ്രയ സമിതി ബഹുജന നാടക പ്രസ്ഥാനം ശിൽപ്പശാല – കുറിപ്പുകൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1999 – ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1930 – കേരളം മാസിക- വാല്യം 01 – ലക്കം 12 2019 – മണ്ണാർക്കാട് കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നു 1992 – പണയപ്പെടുത്തിയ ഭാവി വീണ്ടെടുക്കാൻ – കേരള സ്വാശ്രയ സമിതി 1982 – സാമൂഹ്യമനുഷ്യനും പ്രപഞ്ചവും – ശാസ്ത്രപാഠാവലി – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1965 – വഴികാട്ടികൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1982 – സി.വി. രാമൻ – ശാസ്ത്രപാഠാവലി – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1960 – കടപ്പാടുകൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1929 – ശ്രീനാരായണ ഗുരുസ്വാമി ജീവചരിത്രം – മയ്യനാട്ടു് കെ. ദാമോദരൻ ജന്തുലോകം – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1859 – അമരസിംഹം – വാഹടാചാര്യ 2019 – ചതുരങ്കപട്ടണം അരുണാചലമുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടം September 1986 – വ്യവസായവല്ക്കരണം (ചോദ്യോത്തരങ്ങൾ) വികസന ജാഥ – 98 1983 – കണ്ണെത്താത്ത ദൂരങ്ങളിൽ – പി.ആർ. മാധവപണിക്കർ 1979 – ചിത്രങ്ങളുടെ കഥ – കെ.ടി. രാമവർമ്മ 2001 – ചെറിയ ചെറിയ വലിയ കാര്യങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 2001 – സോപ്പിന്റെ ശാസ്ത്രവും രാഷ്ട്രീയവും 2007 – വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ – വിമർശനങ്ങളുടെ നേരും നുണയും 1940 – സങ്കല്പരംഗം – കീഴ്‌കുളം എൻ. രാമൻ പിള്ള 1992 – യുറീക്കാ ശാസ്ത്രക്കളികൾ 2004 – എക്സ്പ്രസ്സ് ഹൈവേ – ജലനിധി – ചെറുത്തു തോൽപ്പിക്കേണ്ട രണ്ട് വികസന വിരുദ്ധ പദ്ധതികൾ 2000 – നമ്മളറിയാൻ – ആഗോളവൽക്കരണത്തിനെതിരെ ജനജാഗ്രത എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം – 7 രേഖകൾ 1964 – നമ്മുടെ ഭരണഘടന – രണ്ടാം പതിപ്പ് – കോന്നിയൂർ ആർ. നരേന്ദ്രനാഥ് August 1989 – ഗണിതം – അധ്യാപനസഹായി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം 1928 – വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ചിത്രമെഴുത്തു കെ.എം. വറുഗീസ് 1932 – ഗദ്യജനയിതാവു് – ഡി. ശങ്കരയ്യർ – ചിത്രമെഴുത്തു കെ.എം. വറുഗീസ് കുഞ്ഞാരുരാജ – സംഗീതസദസ്സിൽ സമാധിപൂണ്ട സർപ്പശ്രേഷ്ഠൻ – ചിത്രമെഴുത്തു കെ.എം. വറുഗീസ് 1979 – വരം – ശാസ്ത്രനോവൽ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1990 – കളിക്കാം പഠിക്കാം – അരവിന്ദ് ഗുപ്ത കേരളത്തിലെ മുളങ്കാടുകൾ – ഒരു ശാസ്ത്രീയ സമീപനത്തിന്റെ ആവശ്യകത മലങ്കര സേവകൻ – 1972 ജൂലൈ 1937 – മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു് ക്നാനായസമുദായഭിവൃദ്ധിനിസംഘം സെക്രട്ടറിമാർക്കു ഒരു പ്രത്യക്ഷപത്രം 1981 – പാലക്കാട് ജില്ല വികസന രേഖ അക്ഷരം – സാക്ഷരതാ പാഠാവലി – എറണാകുളം ജില്ല സമ്പൂർണ്ണ സാക്ഷരതായജ്ഞം ജനങ്ങൾ സാക്ഷരരാകുന്നതെന്തിന് – സി.ജി. ശാന്തകുമാർ 1969 – ദീപനാളത്തിന്നു് ചുറ്റും കുറേ ശലഭങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് നാളെയുടെ വാഗ്ദാനം – എം.പി. പരമേശ്വരൻ കല്ലുകൾ കഥ പറയുന്നു – കെ. രാമചന്ദ്രൻ ശാസ്ത്രഗതി ശാസ്ത്രമാസിക ലക്കം 4 – 1968 ഫെബ്രുവരി ശാസ്ത്രഗതി ശാസ്ത്രമാസിക ലക്കം 3 – 1967 ജൂലൈ ശാസ്ത്രഗതി ശാസ്ത്രമാസിക ലക്കം 2 – 1967 ജനുവരി 1978 – ജി. ശങ്കരക്കുറുപ്പ് – ലഘുജീവചരിത്രം 1936 – The New Model Selections (Senior) ശാസ്ത്ര-സാങ്കേതിക ലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1968 – യുദ്ധം-ശാസ്ത്രയുഗത്തിൽ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് July ബാലസാഹിത്യ കൃതികൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1962 – കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരണ പത്രവാർത്തകൾ പുസ്തകനിരൂപണങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് പലവകലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് മാദ്ധ്യമ ലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1962 – ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം 1946 – വിവാഹത്തിനുശേഷം – കോന്നിയൂർ ആർ. നരേന്ദ്രനാഥ് നിറവും നിഴലും – കേസരി വാരിക – കോന്നിയൂർ ആർ. നരേന്ദ്രനാഥ് കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ 18 സാഹിത്യകൃതികൾ 1987 – പരിഷത്തും സ്ത്രീപ്രശ്നവും – വനിതാരേഖ 1975 – ഒറ്റപ്പെട്ട മനുഷ്യർ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് ശാസ്ത്രകേരളം – സയൻസു മാസിക – 1970 ജനുവരി മുതൽ 1970 മേയ് വരെയുള്ള അഞ്ചു ലക്കങ്ങൾ യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1971 ജനുവരി മുതൽ 1971 മേയ് വരെയുള്ള അഞ്ചു ലക്കങ്ങൾ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക – കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറു ലഘുലേഖകൾ 1966 ഒക്ടോബർ – ശാസ്ത്രഗതി – ഒന്നാം ലക്കം 1992 – റേഡിയോ മുതൽ ടെലിവിഷൻ വരെ – കുറേ പുരാവൃത്തം – കോന്നിയൂർ ആർ നരേന്ദ്രനാഥ് 1956 – മാപ്പിളമാർ എങ്ങോട്ടു്? – ഖാൻബഹദൂർ കെ. മുഹമ്മദ് 1957 – ഗണിതശാസ്ത്രം – പത്താംക്ലാസ്സിലേക്ക് 1960 – സാമൂഹ്യപാഠങ്ങൾ – ഒൻപതാം ക്ലാസ്സ് 1956 – ധീരവനിത അഥവാ ഷാം വിജയം – മൂന്നാം ഭാഗം – രണ്ടാം പതിപ്പ് 1990 – പാഠപദ്ധതി – കേരളസർക്കാർ വിദ്യാഭ്യാസവകുപ്പ് 1939 – Easy Grammar and Oral Composition – Book 1 for Form 1 – T.S. Viraraghavachari 1983 – ആരോഗ്യരേഖ 1986 – രക്തത്തിലെ കൂട്ടുകാർ – ഡോ: കെ.പി. അരവിന്ദൻ 1952 – ഗണിതപാഠാവലി – ആറാം ഫാറത്തിലേക്ക് കേരളത്തിന്റെ ആരോഗ്യരംഗം – കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പത്തൊൻപതു ലഘുലേഖകൾ 1983 – പ്രഥമശുശ്രൂഷ – ഡോ: എൽ. ജയലക്ഷ്മി 1983 – മണ്ണൻ – ഡോ: കെ. രാജ്മോഹൻ 1971 – പരീക്ഷണശാലയിൽ 1983 – നമ്മുടെ ആരോഗ്യം – ഡോ: ബി. ഇക്ബാൽ June 1986 – വ്യവസായവല്ക്കരണം (ചോദ്യോത്തരങ്ങൾ) – വന-ഊർജ്ജ-വികസന ജാഥ – 1986 സെപ്റ്റംബർ 1984 – മരുന്നു വ്യവസായരംഗത്തെ അശാസ്ത്രീയതകൾ – ഡോ. ബി. ഇക്ബാൽ സ്ത്രീ സംബന്ധിയായ വിവിധ വിഷയങ്ങൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പത്തു ലഘുലേഖകൾ സ്ത്രീകളും പിന്തുടർച്ചാവകാശവും – സമതാവേദി 2000ാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം – സങ്കൽപ്പവും യാഥാർത്ഥ്യവും 1989 – പരിഷത്തും സ്ത്രീപ്രശ്നവും 1957 – ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവനകൾ വനം, വെള്ളം, വൈദ്യുതി – കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ എട്ടു ലഘുലേഖകൾ യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1970 ആഗസ്റ്റ് മുതൽ 1970 ഡിസംബർ വരെയുള്ള അഞ്ചു ലക്കങ്ങൾ 1994 – ഊർജ്ജരേഖ ശാസ്ത്രകേരളം – സയൻസു മാസിക – 1969 നവംബർ, ഡിസംബർ ലക്കങ്ങൾ 1995 – ഊർജവിവാദം പതിറ്റാണ്ടുകളിലൂടെ – ഒരു ചുമർപുസ്തകം ശാസ്ത്രകേരളം – സയൻസു മാസിക – 1969 ആഗസ്റ്റ് 1981 – സൗര അടുപ്പ് – പി.ജി. പത്മനാഭൻ 1979 – Report on the visit to the Silent Valley area of Kerala – M S Swaminathan സൈലന്റ്‌വാലി ജലവൈദ്യുതപദ്ധതി – കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഊർജം – ചോദ്യോത്തരങ്ങൾ പരിഷത്തടുപ്പ് – പ്രവർത്തകരുടെ കൈപ്പുസ്തകം 1964 – ജനറൽ മാത്തമാറ്റിക്സ് – ഏഴാം ക്ലാസ്സ് 1990 – പരിഷത്തടുപ്പ് 1967- വാർഷികപരീക്ഷ – ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്ര ചോദ്യപേപ്പർ 1980 – സൈലന്റ്‌വാലി പദ്ധതി – പരിഷത്തിന്റെ നിലപാടും വിശദീകരണവും 1992 – കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും 1959 – ജനറൽ സയൻസ് – പുസ്തകം 3 ശാസ്ത്രകേരളം – സയൻസു മാസിക – ലക്കം 1 – 1969 ജൂൺ 1956 – ചീത – സംഭാഷണഗാനം – ആനന്ദക്കുട്ടൻ എം.എ. സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1970 ജൂലായ് – വാല്യം 1 ലക്കം 2 യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1970 ജൂൺ – വാല്യം 1 ലക്കം 1 കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നു 1950 – രസതന്ത്രം – Carrington C R 1963 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 6 1958 – വനസ്മരണകൾ – എൻ പരമേശ്വരൻ സുറിയാനി സഭാ മാസികയുടെ ലക്കങ്ങൾ ഓർത്തഡോക്സ് സഭാ മാസികയുടെ ലക്കങ്ങൾ ഓർത്തഡോക്സ് യൂത്ത് മാസികയുടെ ലക്കങ്ങൾ കാതോലിക് സഭ മാസികയുടെ വിവിധ പതിപ്പുകൾ ബഥനി മാസികയുടെ വിവിധ ലക്കങ്ങൾ 1951 – ഹിന്ദി പ്രഥമവ്യാകരണം 1941- The Children of the Kaveri – Sixth edition 1950 – ഗാർഹിക ശാസ്ത്രം – ഫിഫ്ത്ത് ഫാറത്തിലേക്ക് 1951 – A Hand Book of High School Civics – Volume 3 – VI Form 1933 – മാറാനായപ്പെരുന്നാളുകൾ – മുളയിരിക്കൽ പൌലൂസ് ശെമ്മാശൻ 1930 – തീയ്ക്കടുത്ത മാർ ഇഗ്നാത്യോസ് – പി.റ്റി. ഇട്ടൂപ്പൂമാസ്റ്റർ 1969 – നിക്കോബർ ദ്വീപുകളിൽ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1939 – മാരാമൺ കൺവൻഷൻ പ്രസംഗങ്ങൾ 1948 – കേരളോദയ പാഠമാല – അഞ്ചാം‌പാഠം 1962 – പുതിയചക്രവാളങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1940 – പൌരധർമ്മം – ആറാം പുസ്തകം 1964 – വളരുന്ന ചക്രവാളം – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1958 – മനുഷ്യരാശിക്കുവേണ്ടി – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1949 – കൃഷിശാസ്ത്രപാഠങ്ങൾ – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക് 1940 – സാമാന്യശാസ്ത്രം – ഒന്നാംഭാഗം – നാലാം ഫോറത്തിലേക്ക് 1947 – ഹൈസ്കൂൾ ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – അഞ്ചാം ഫാറത്തിലേക്ക് 1936 – പ്രകൃതിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക് 1951 – കേരളപാഠാവലി – നാലാം ഫാറത്തിലേക്ക് 1958 – സമുദായക്കേസ്സ് – സുപ്രീംകോടതിവിധി ഭൂമിശാസ്ത്രം – മൂന്നാം ഭാഗം – മൂന്നാം ഫാറത്തിലേക്ക് 1952 – ഇൻഡ്യാചരിത്രം – ആറാം ഫാറത്തിലേക്ക് 1949 – കൃഷിശാസ്ത്രപാഠങ്ങൾ – പുസ്തകം ഒന്നു് – ഒന്നാം ഫാറത്തിലേയ്ക്ക് നമ്മുടെ പഴയ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നത് സംബന്ധിച്ച് നടത്തുന്ന അഭ്യർത്ഥന 1958 – തെറ്റിദ്ധാരണ നീങ്ങുന്നു – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1965 – ജീവിതം ആരംഭിക്കുന്നു – കോന്നിയൂർ ആർ. നരേന്ദ്രനാഥ് May 1942 – കൊച്ചി ഭൂമിശാസ്ത്രം – കെ. രാമവർമ്മതിരൂപ്പാട്, തൃപ്പൂണിത്തറ 1945 – കപടകേളി (ഒരു പ്രഹസനം) – മഹാമാന്യവത്സരാജൻ – വള്ളത്തോൾ നാരായണമേനോൻ 1965 – പുതുമയിലേക്ക് – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1952 – ജ്ഞാനകീർത്തങ്ങൾ – എട്ടാം പതിപ്പ് 1937 – കാതോലിക്കാനിധി – ഒരു അഭ്യർത്ഥന 1962 – മനുഷ്യബന്ധങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1976 – ആണും പെണ്ണും – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1992 – പുതിയ ലോകം പുതിയ ചിന്ത – കോന്നിയൂർ ആർ. നരേന്ദ്രനാഥ് ചർച്ചു് വീക്കിലി – മാസിക/ആഴ്ചപതിപ്പ് 1945 – “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“ – എൻ. കുമാരനാശാൻ 1959 – മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ 1956 – ക്രിസ്തീയഗീതങ്ങൾ 1956 – ക്രിസ്തീയകീർത്തനങ്ങൾ 1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1961 – ഒരു അനുസരണക്കേടിന്റെ കഥ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1996 – സർദാർ കെ.എം. പണിക്കർ സ്മരണ – സാഹിത്യ സംഭാവനകൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1989 – മുന്നേറുന്ന ശാസ്ത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ് യാക്കോബിന്റെ തക്സ – 18 ക്രമങ്ങൾ – ഫാ: സി.എം. യുയാക്കിം – സുറിയാനിയിലുള്ള കൈയെഴുത്തുപ്രതി 1992 – മഹാന്മാരുടെ കൂടെ – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1981 – കുരുമുളകിന്റെ ഇതിഹാസം – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1944 – ശ്രീചിത്തിരതിരുനാൾ പാഠാവലി – അഞ്ചാംപാഠം 1956 – സ്മരണകൾ – ആർ. ഈശ്വരപിള്ള 1967 – കന്നിമണ്ണു് – കോന്നിയൂർ ആർ. നരേന്ദ്രനാഥ് 2001 – നമ്മുടെ ഭരണഘടന – മൂന്നാം പതിപ്പ് – കോന്നിയൂർ ആർ. നരേന്ദ്രനാഥ് കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ പൊതുസഞ്ചയത്തിലേക്ക് 1936 – സുറിയാനിസഭാ വാർഷികപ്പിരിവ് 1935 – പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി 1954 – വാണീവിലാസിനി – എട്ടാം പാഠപുസ്തകം 1947 – മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം April 1949 – വിശുദ്ധ പത്രോസിന്റെ പരമാധികാരം 1934 – മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട മാസികകൾ History of Travancore from the Earliest Times – P. Shungoonny Menon മലങ്കര സഭ – മാസിക -1940കൾ മുതലുള്ളത് മലബാർ മാന്വൽ – വില്യം ലോഗൻ – വാല്യം 1, വാല്യം 2 1950 – കണക്കുസാരം – ബാലപ്രബോധം 1950 – കണക്കുസാരം 1952 – മാർ ഗ്രിഗോറിയോസ് വിയോഗം – പൊൻജൂബിലി സുവനീർ 1950-സഹസ്രയോഗം – വൈദ്യപ്രിയ എന്ന വ്യാഖ്യാനത്തോടുകൂടിയതു് – കൊല്ലൂർവീട്ടിൽ വേലായുധക്കുറുപ്പ് യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട ലഘുലേഖകൾ 1902 – ക്യംതാ പ്രാർത്ഥനാക്രമം – കുർബാന ക്രമം ചേർന്നതു് 1936 – ശ്രീമദദ്ധ്യാത്മരാമായണം – മലയാളവ്യാഖ്യാനം – കൊല്ലങ്കോട്ട് പി. ഗോപാലൻനായർ 1939-പ്രാർത്ഥനാക്രമം 1952 – ആഗന്തുകരോഗ ശമനോപായങ്ങൾ – കെ. ഐ. ഐപാത്തു 1930 – സ്തവരത്നമാല March 1926 – ആരോഗ്യ കല്പദ്രുമം – ബാലചികിത്സ 1956 – Syro-Chaldaic Grammar – Syntax 1954 – Syriac Grammar 1947 – ശ്രീ നാരായണഗുരുദേവ മാഹാത്മ്യം 1936 – ഈശ്വരാവതാരങ്ങൾ (ഭാഷാഗാനം) കാൾ മൽമൂദിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ – ഡിജിറ്റൈസേഷൻ സാമഗ്രികൾ February 1954 – വർണ്ണവിധികൾ 1879 – അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു January 1911 – മലങ്കര ഇടവക പത്രിക – പുസ്തകം 20 1910 – മലങ്കര ഇടവക പത്രിക – പുസ്തകം 19 മലങ്കര ഇടവക പത്രിക – 1901, 1906, 1907, 1909 വർഷങ്ങളിലെ കുറച്ചു ലക്കങ്ങൾ കൂടി 1910 – മലങ്കര സഭാതാരക – വാല്യം ആറിന്റെ അവസാന ഏഴു ലക്കങ്ങൾ 1909 – മലങ്കര സഭാതാരക – വാല്യം ആറിന്റെ ആദ്യ അഞ്ചു ലക്കങ്ങൾ 1907 – യാക്കോബായ പാത്രിയർക്കീസ് – കെ.എൻ. ദാനിയേൽ 1864 – നല്ല ഇടയന്റെ അന്വെഷണ ചരിത്രം എം.എം. ഫിലിപ്പ് – അനുശോചനക്കുറിപ്പ് 1860 – ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും – അയ്മനം പി. ജോൺ 1836 – ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ 1877 – മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം – കല്ലാടി തയ്യൻ രാമുണ്ണി 1856 – ജ്ഞാനദീപസൂചകം – റവ. ജോസഫ് പീറ്റ് 1835 – First Lessons – കോട്ടയം സി.എം.എസ്. പ്രസ്സ് 1846 – ജ്ഞാനകീർത്തനങ്ങൾ 1846 – അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം 1825 – മത്തായിയുടെ എവൻഗെലിയൊൻ – ബെഞ്ചമിൻ ബെയിലി 1861 – A short grammar and analysis of the Malayalim language – Richard Collins 1861 – വിഭക്ത പദസംഗ്രഹം – റവ. ജെ. ഹോക്സ്‌വർത്ത് ഗുണ്ടർട്ട് ലെഗസി പദ്ധതിയിലെ അച്ചടി പുസ്തകങ്ങളുടെ പട്ടിക 2018 December ഗുണ്ടർട്ട് ലെഗസി പദ്ധതി – ഒരു സന്നദ്ധപ്രവർത്തകന്റെ അനുഭവക്കുറിപ്പ് 1902 – The English Standard Reader for use in the fourth standard 1855 – മതപരീക്ഷ – കെരളഗീതം ഒന്നാംഖണ്ഡം 1871 – കൃഷിപ്പാട്ട (കൃഷിപ്പാട്ട്) 1904 – പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം 1875 – നളചരിതമണിപ്രവാളം – കെ. കെ. മന്നൻ 1873 – മലയാളത്തിലെ പാഠശാലകളുടെ ഉപയോഗത്തിന്നായുള്ള പാട്ടുകൾ 1876 – ശീലാവതി – കെ. കെ. മന്നൻ 1869 – ഇഹത്തിൽ നിന്നു പരത്തിൽ പ്രവേശിക്കുന്ന സഞ്ചാരിയുടെ പ്രയാണം 1854 – നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തന്റെ പുതിയനിയമം 1851 – നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിന്റെ പുതിയനിയമം 1851 – നിദാനവും ഗുണപാഠവും 1874 – കാലക്രമാനുസാരമായി രചിച്ച യേശുക്രിസ്തന്റെ ജീവചരിത്രം 1905 -പുതിയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ 1872 – മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം 1869 – സ്കൂൾ പഞ്ചതന്ത്രം 1946 – Indo-Aryan loan-words in Malayalam – കെ. ഗോദവർമ്മ 1857- പവിത്രലെഖകൾ – ലിത്തോഗ്രഫി പതിപ്പ് 1868 – ഒരു ആയിരം പഴഞ്ചൊൽ 1889 – A progressive grammar of the Malayalam language for Europeans 1879 – പതിവൃതാധർമ്മം 1868 – 1887 – 1899 – 1901 – പുതിയനിയമത്തിന്റെ 4 പതിപ്പുകൾ 1933 – വി: യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ലഘുവ്യാഖ്യാനം 1772 – നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം November 1896 – ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം – എൽ. ജെ. ഫ്രോണ്മെയർ 1909 – മലങ്കര ഇടവക പത്രിക – പുസ്തകം 18 Hermann-Gundert Portal – a treasure trove for South Indian languages 1838 – 1871 – ഗുണ്ടർട്ട് നിഘണ്ടുവിന്റെ കൈയെഴുത്തു പ്രതികൾ 1872 – ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ലീഷ് നിഘണ്ടു 1848 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ ഗുണ്ടർട്ട് പോർട്ടൽ ഉൽഘാടനം – 2018 നവംബർ 20 – പത്രക്കുറിപ്പ് 1839 – 1841 – ബെഞ്ചമിൻ ബെയിലി – പഴയനിയമ പുസ്തകങ്ങൾ – ഒന്നാം പങ്ക്, രണ്ടാം പങ്ക്, മൂന്നാം പങ്ക് 1842 – ഗീതങ്ങൾ 1851 – ലൊകചരിത്രശാസ്ത്രം 1849 – ഇംഗ്ലീഷ് – മലയാളം നിഘണ്ടു – ബെഞ്ചമിൻ ബെയിലി ശിശുപാലവധം – മാഘൻ – താളിയോല പതിപ്പ് 1850 – നാരായണീയം പുസ്തകം – മേൽപുത്തൂർ നാരായണഭട്ടതിരി 1849 – സഞ്ചാരിയുടെ പ്രയാണം 1859 – മുദ്രാരാക്ഷസം ഭാഷാഗാനം – കൈയെഴുത്തുപ്രതി 1885 – മലയാള പഞ്ചാംഗം 1854 – ഏകാദശിമാഹാത്മ്യം – കൈയെഴുത്ത് പ്രതി 1875 – മലയാള പഞ്ചാംഗം മലയാള വ്യാകരണ നോട്ടുപുസ്തകം — ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി 1849-1876 — സുവിശേഷസംഗ്രഹം 1874 – മലയാള പഞ്ചാംഗം 1846 – മലയാളം – ഇംഗ്ലീഷ് നിഘണ്ടു – ബെഞ്ചമിൻ ബെയിലി 1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ 1851 – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി 1872 – മലയാള പഞ്ചാംഗം 1858 – വിദ്യാമൂലങ്ങൾ – ഒന്നാം ഖണ്ഡം – ഭൂലൊകശെഷങ്ങൾ 1871 – മലയാള പഞ്ചാംഗം 1851 – മലയാളഭാഷാവ്യാകരണം – ഹെർമ്മൻ ഗുണ്ടർട്ട് – ലിത്തോഗ്രഫി പതിപ്പ് October ശ്രീകൃഷ്ണവിലാസം – സുകുമാരൻ – താളിയോല പതിപ്പ് 1870 – മലയാള പഞ്ചാംഗം 1851 – Malayalam Selections: With Translations, Grammatical analyses, and Vocabulary 1869 – മലയാള പഞ്ചാംഗം 1854 – ക്രിസ്തീയ ഗീതങ്ങൾ 1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം 1882 – കേരളോപകാരി മാസികയുടെ രണ്ടു ലക്കങ്ങൾ 1870 – ജോർജ്ജ് ഫ്രീഡറിൿ മുള്ളർ – ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി 1873 – തുഞ്ചത്തെഴുത്തച്ശൻ – ശ്രീമഹാഭാരതം കിളിപ്പാട്ട് 1881 – കേരളോപകാരി മാസികയുടെ അഞ്ചു ലക്കങ്ങൾ 1868 – മലയാള പഞ്ചാംഗം 1852 – പുതിയനിയമത്തിലെ ലെഖനങ്ങൾ – ഗുണ്ടർട്ടിന്റെ പരിഭാഷ 1852 – ശ്രീയെശുക്രിസ്തമാഹാത്മ്യം 1882 – യൂജിൻ ലീബെൻദർഫെർ – ശരീരശാസ്ത്രം 1880 – കേരളോപകാരി മാസികയുടെ ജനുവരി ലക്കം 1851 – പശ്ചിമൊദയം മാസികയുടെ 6 ലക്കങ്ങൾ 1868 – ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം 1867 – മലയാള പഞ്ചാംഗം 1868 – മലയാള ഭാഷാവ്യാകരണം – രണ്ടാം അച്ചടിപ്പു – ഹെർമ്മൻ ഗുൻദർത്ത് 1857 – 1866 – പഞ്ചതന്ത്രം 1850 – ക്രിസ്തീയ ഗീതങ്ങൾ 1866 – മലയാള പഞ്ചാംഗം 1867-1870 – മലയാള വ്യാകരണ ചോദ്യോത്തരം – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് – ഹെർമ്മൻ ഗുണ്ടർട്ട് 1829 – ബെഞ്ചമിൻ ബെയിലി – നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം 1850 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ 1877 – പാച്ചുമൂത്തത് – കെരള ഭാഷാവ്യാകരണം 1904 – ശിശുപാഠപുസ്തകം 1890 – മീനാക്ഷി – ചെറുവാലത്ത് ചാത്തു നായർ 1849 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി Collection of Hermann Gundert’s correspondence, personal notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി Notes on Malayāḷam and Sanskrit literary works – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി Pieces of Hermann Gundert’s journal – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി Excerpts from Malayāḷam and Sanskrit literature, notes and letters – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി Collection of letters and notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി – ഓണപ്പാട്ട് – താളിയോല പതിപ്പ് വേതാളചരിതം – സന്താനഗോപാലം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി List of plants and trees- ഹെർമ്മൻ ഗുണ്ടർട്ട് – കൈയെഴുത്തുപ്രതി ജ്ഞാനപ്പാന-കൃഷ്ണസ്തുതി-തിരുവങ്ങാട്ടഞ്ചടി-മറ്റുകൃതികൾ-കൈയെഴുത്തുപ്രതി രാമചരിതം – ചീരാമകവി – കൈയെഴുത്തുപ്രതി September പാഠമാല – പാഠപുസ്തകം – കൈയെഴുത്തുപ്രതി 1798 – മലബാർ ജില്ലയിലെ കോടതി രേഖകൾ — കൈയെഴുത്തുപ്രതി മഹാഭാരതം ശല്യപർവ്വം സംക്ഷെപം – ഏകാദശിമഹാത്മ്യം — കൈയെഴുത്തുപ്രതി നളചരിതം — കൈയെഴുത്തുപ്രതി ഉത്തരരാമായണം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി വാൽമീകി രാമായണം-ബാലകാണ്ഡം — കൈയെഴുത്തുപ്രതി ശ്രീകൃഷ്ണചരിത്രം — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി പഞ്ചതന്ത്രം കിളിപ്പാട്ട് — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി കൃഷ്ണഗാഥ — ചെറുശ്ശേരിനമ്പൂതിരി — കൈയെഴുത്തുപ്രതി കേരളമാഹാത്മ്യം — കൈയെഴുത്തുപ്രതി വ്യവഹാരമാല വ്യാഖ്യാനം – മഴമംഗലം നാരായണൻ നമ്പൂതിരി – താളിയോല പതിപ്പ് 1745 — വരാപ്പുഴ നിഘണ്ടുക്കൾ — നാലു വാല്യങ്ങൾ — കൈയെഴുത്ത് പ്രതി മൂകാം‌ബി മാഹാത്മ്യം — താളിയോല പതിപ്പ് ഹോരാശാസ്ത്രം – പ്രശ്നരീതി – പ്രശ്നമാർഗ്ഗം – താളിയോല പതിപ്പ് ശകുന്തളവാക്യം — താളിയോല പതിപ്പ് പഞ്ചതന്ത്രം കിളിപ്പാട്ട് — കുഞ്ചൻ നമ്പ്യാർ — താളിയോല പതിപ്പ് മുദ്രാരാക്ഷസം — താളിയോല പതിപ്പ് ക്രിസ്തുചരിത്രം — താളിയോല പതിപ്പ് പ്രശ്നരീതി — താളിയോല പതിപ്പ് കൃഷ്ണപ്പാട്ട് — ചെറുശ്ശേരിനമ്പൂതിരി — താളിയോല പതിപ്പ് ദേവിമാഹാത്മ്യം — താളിയോല പതിപ്പ് കേരളോല്പത്തി — താളിയോല പതിപ്പുകൾ 1841 – മലയാളവ്യാകരണം – റവ: ജോസഫ് പീറ്റ് തന്ത്രശാസ്ത്രം — താളിയോല പതിപ്പ് ബ്രഹ്മാണ്ഡപുരാണം — കൈയെഴുത്തുപ്രതി ജനോവ പർവ്വം – അർണ്ണോസ് പാതിരി – താളിയോല പതിപ്പ് ഒരു ക്രൈസ്തവ പാട്ടു പുസ്തകം – താളിയോല പതിപ്പ് ഹരിവംശ പുരാണം – വ്യാസമുനി – താളിയോല പതിപ്പ് കൈവല്യനവനീതം കിളിപ്പാട്ട് – താളിയോല പതിപ്പ് മഹാഭാരതം കിളിപ്പാട്ട് – സംഭവ പർവ്വം – താളിയോല പതിപ്പ് 1856 – ക്രീസ്തീയബിംബാർച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം 1850 – സിദ്ധരൂപം 1905 – കൃഷ്ണൻ ക്രിസ്തു എന്നവരുടെ താരതമ്യം 1849 – അമരെശം മൂലം 1992 – കേരളോല്പത്തിയും മറ്റും 1847 – ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാർത്ഥനാചാരങ്ങൾ 1843 – കേരളോല്പത്തിയുടെ ആദ്യത്തെ അച്ചടി പതിപ്പ് 1847 – ഹിതോപദേശഃ 1908 – മലങ്കര ഇടവക പത്രിക – പുസ്തകം 17 1853 – ഭൂമിശാസ്ത്രം – റവ: ജോസഫ് പീറ്റ് 1851 – പാഠാരംഭം 1824 – ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ August 1907 – മലങ്കര ഇടവക പത്രിക – പുസ്തകം 16 1906 – മലങ്കര ഇടവക പത്രിക – പുസ്തകം 15 1908 – യാകോബായ സുറിയാനി സത്യവിശ്വാസ സഭയിലെ മതോപദേശ സാരങ്ങൾ July 1934 – മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന 1905 – മലങ്കര ഇടവക പത്രിക – പുസ്തകം 14 1843 – പുതിയ നിയമം – ബെഞ്ചമിൻ ബെയിലി 1846 – ത്രാണകമാഹാത്മ്യം 1877 – കേരളോപകാരി മാസികയുടെ 12 ലക്കങ്ങൾ 1860 – ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം 1869-ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം 1897 – സഭാപ്രാർത്ഥനാപുസ്തകം 1853 – മനുഷ്യ ചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ 1880 – ജ്ഞാനൊദയം – വെങ്കിടഗിരി ശാസ്ത്രി June 1847 – പശ്ചിമൊദയം മാസിക 1904 – മലങ്കര ഇടവക പത്രിക – പുസ്തകം 13 1845 – ദെവവിചാരണ 1894-1977 Epigraphia Carnatica 1861 – ക്രിസ്തീയഗീതങ്ങൾ 1992 – വജ്രസൂചി സത്യവേദകഥകൾ – 1849 മുതൽ 1904 വരെയുള്ള ആറു പതിപ്പുകൾ 1854 – സത്യവെദസംക്ഷെപചരിത്രം 1994 – പഴശ്ശിരേഖകൾ 1903 – മലങ്കര ഇടവക പത്രിക – പുസ്തകം 12 May 1878 – ചിന്താരത്നം, കൈവല്യനവനീതം, മുകുന്ദമാല 1886- പ്രവാചകലേഖകൾ – ഗുണ്ടർട്ടിന്റെ പരിഭാഷ 1902 – മലങ്കര ഇടവക പത്രിക – പുസ്തകം 11 1903 – മലയാള വ്യാകരണസംഗ്രഹം – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് 1996 – തലശ്ശേരി രേഖകൾ 1901 – മലങ്കര ഇടവക പത്രിക – പുസ്തകം 10 1920 – സുറിയാനി സഭ മാസിക – പുസ്തകം 1 – ലക്കം 10,11 1904 – വ്യാകരണമിത്രം – എം. കൃഷ്ണൻ – എം. ശേഷഗിരിപ്രഭു 1900 – മലങ്കര ഇടവക പത്രിക – പുസ്തകം 9 1899 – മലങ്കര ഇടവക പത്രിക – പുസ്തകം 8 1850 – ഒരആയിരം പഴഞ്ചൊൽ – ഹെർമ്മൻ ഗുണ്ടർട്ട് 1898 – മലങ്കര ഇടവക പത്രിക – പുസ്തകം 7 1897 – മലങ്കര ഇടവക പത്രിക – പുസ്തകം 6 April 1896 – മലങ്കര ഇടവക പത്രിക – പുസ്തകം 5 1881- പവിത്രലേഖകൾ – ഗുണ്ടർട്ടിന്റെ പരിഭാഷ 1855 – ഭൂമിശാസ്ത്രം – ഒന്നാമത പുസ്തകം 1905 – രാമാനുചരിതം 1846_1854 – മതവിചാരണ March 1853_1869 – സ്ഥിരീകരണത്തിന്നുള്ള ഉപദെശം 1903 – വേദോക്തപുസ്തകം 1853 – വജ്രസൂചി – രണ്ടാം പതിപ്പ് 1846 – മാർപാപ്പാ 1840 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1841) 1994 – തച്ചോളിപ്പാട്ടുകൾ 1839 – തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം (1840) 1856 – The Malayalam Reader – A selection of Original Papers – Charles Collett മഹാഭാരതം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി 1859 – ക്രിസ്തമാർഗ്ഗത്തിന്റെ ഉപദേശസംഗ്രഹം – ലിത്തോഗ്രഫി 1840 – ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാർത്ഥനകളും 1895 – മലങ്കര ഇടവക പത്രിക – പുസ്തകം 4 1903 – ബാലവ്യാകരണം – എം. കൃഷ്ണൻ – എം. ശേഷഗിരിപ്രഭു 1897 – സുകുമാരി – ജോസഫ് മൂളിയിൽ 1883 – പ്രകൃതിശാസ്ത്രം- എൽ. ജെ. ഫ്രോണ്മെയർ 1905ലെ ഒന്നാം ക്ലാസ്സ് പാഠപുസ്തകം 1867 – നളചരിതസാരശോധന – ഹെർമ്മൻ ഗുണ്ടർട്ട് 1839 – Grammar of the Malayalam – Hermann Gundert – കൈയെഴുത്തുപ്രതി 1880 – ശാസ്ഥാംകഥ – വില്ലടിച്ചാൻ പാട്ട് 1940 – ബാലപാഠം – ഏ.ആർ.പി. പ്രസ്സ് – കുന്നംകുളം February 1844 – മഹമ്മദ ചരിത്രം – ഹെർമ്മൻ ഗുണ്ടർട്ട് കേരള നാടകം – തുഞ്ചത്തെഴുത്തച്ഛൻ – ഹെർമ്മൻ ഗുണ്ടർട്ട് – കൈയെഴുത്തുപ്രതി 1906 ഹിന്തുമതത്തിലേയും ക്രിസ്തുമാർഗ്ഗത്തിലേയും ശ്രേഷ്ഠപുരുഷാർത്ഥം ബ്രഹ്മാണ്ഡം – ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം – കൈയെഴുത്തുപ്രതി Malayalim Stories – കൈയെഴുത്തുപ്രതി 1856-1875-A comparative grammar of the Dravidian languages – Robert Caldwell 1858 – ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ – റവ: ജോസഫ് പീറ്റ് ഹെർമ്മൻ ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം – കൈയെഴുത്തുപ്രതി 1877 – ദെവിമാഹാത്മ്യം 1851 – മാനുഷഹൃദയം – തലശ്ശെരിയിലെ ഛാപിതം 1906 – ഹിന്തുമതത്തിലെയും ക്രിസ്തുമാർഗ്ഗത്തിലെയും ലോകോത്ഭവ വിവരങ്ങൾ 1870 – മഹാഭാരതം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി 1904ലെ രണ്ടാം ക്ലാസ്സ് പാഠപുസ്തകം 1926 – മാനുഷഹൃദയദർപ്പണം 1890-ഇന്ദുമതീസ്വയംവരം 1994 – പയ്യന്നൂർപ്പാട്ട് 1996 – അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട് 1870 – മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം ഓണപ്പാട്ടു, വിവെകരത്നം, ശീലാവതി, തന്ത്രസംഗ്രഹം – കൈയെഴുത്ത് പ്രതി നളചരിതം – കൈയെഴുത്ത് പ്രതി ശിവപുരാണം – കൈയെഴുത്ത് പ്രതി വാൽമീകി രാമായണം – കൈയെഴുത്ത് പ്രതി ഭാഗവതം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി പഞ്ചതന്ത്രം – കൈയെഴുത്ത് പ്രതി വൈരാഗ്യ ചന്ദ്രോദയം – കൈയെഴുത്ത് പ്രതി ഭദ്രദീപം – കൈയെഴുത്ത് പ്രതി ഹെർമ്മൻ ഗുണ്ടർട്ട് – കേരളാചാര സംക്ഷേപം – കൈയെഴുത്ത് പ്രതി ഹെർമ്മൻ ഗുണ്ടർട്ട് – റോബർട്ട് കാൾഡ്വെൽ കൃതിയുടെ വിമർശന പഠനം – കൈയെഴുത്ത് പ്രതി കേരള മാഹാത്മ്യം – ഇംഗ്ലീഷ് – ഹെർമ്മൻ ഗുണ്ടർട്ട് – കൈയെഴുത്തുപ്രതി ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്തുമത സംബന്ധിയായ കൈയെഴുത്ത് രേഖകൾ തച്ചോളി പാട്ടുകൾ – കൈയെഴുത്ത് പ്രതി ഗുണ്ടർട്ട് ശേഖരിച്ച പഴഞ്ചൊല്ലുകൾ – കൈയെഴുത്ത് പ്രതി 1796-1804 – തലശ്ശേരി രേഖകൾ – കൈയെഴുത്ത് പ്രതി January മുണ്ടക്കയത്തെ ലിത്തോഗ്രഫിക്ക് അച്ചടി 1850-പീയൂഷസംഗ്രഹം 1938 – ഖൾഗിമഹാദേവ സന്ദേശം പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2017 – കണക്കെടുപ്പ് 1894 – മലങ്കര ഇടവക പത്രിക 2017 November 1864 – വില്വം‌പുരാണം 1904 – പഴയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ 1887 – കുന്ദലതാ – തലക്കൊടിമഠത്തിൽ അപ്പുനെടുങ്ങാടി 1905 – ഭീമൻകഥ 1859 – മോക്ഷമാർഗ്ഗം 1857-ഇന്ദുമാർഗ്ഗത്തിന്നും റോമമാർഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം 1890 – ഇന്ദുലെഖാ – രണ്ടാം പതിപ്പ് – ഒ. ചന്തുമെനൊൻ 1888 – യോസേഫ് യാക്കോബി എന്ന സ്വദേശപ്രബോധകന്റെ ജീവചരിത്രം 1857-പ്രാർത്ഥനാസംഗ്രഹം 1879 – കേരളോപകാരി മാസികയുടെ 12 ലക്കങ്ങൾ 1868 – കേരളപഴമ – ഹെർമ്മൻ ഗുണ്ടർട്ട് October 1866-ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തുസഭാനവീകരണം 1875 – ബാസൽ മിഷൻ സഭയുടെ ലിറ്റർജി 1844 – സത്യവെദ ഇതിഹാസം – ഹെർമ്മൻ ഗുണ്ടർട്ട് 1880 – ശീലാവതി പാട്ട September 1921 – സൊളൊമോന്റെ സുഭാഷിതങ്ങൾ – ക.നി.മൂ.സ. മാണികത്തനാർ 1921 – ഒറ്റശ്ലോകം – അച്ചുതത്ത് വാസുദേവൻ മൂസ്സത് August 1880 – ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും July ഗുണ്ടർട്ട് ലെഗസി പദ്ധതി – മലയാളം യൂണിക്കോഡ് രൂപാന്തരം – അഭ്യർത്ഥന 1851 – വജ്രസൂചി – ഹെർമ്മൻ ഗുണ്ടർട്ട് 1893 – മലങ്കര ഇടവക പത്രിക – 12 ലക്കങ്ങൾ 1871 – വലിയ പാഠാരംഭം 1881 സങ്കീർത്തനങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് 1847 – വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ ഗുണ്ടർട്ട് ലെഗസി പദ്ധതി – സ്കാനുകളുടെ റിലീസ് തുടങ്ങുന്നു June 1947 വിജ്ഞാനരഞ്ജനി March 1892 – മലങ്കര ഇടവക പത്രിക – ആദ്യത്തെ 12 ലക്കങ്ങൾ 1875 – 1877 – ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ February 1939 – ക.നി.മൂ.സ. മാണികത്തനാരുടെ പ്‌ശീത്താ പരിഭാഷ January ഡിജിറ്റൈസേഷൻ – ഒരു ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറി അനുഭവക്കുറിപ്പ് 1870- ധനതത്വനിരൂപണം മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം ഏതാണ്? 1908 – മലങ്കര ഇടവക പഞ്ചാംഗം 1907 – ഹൂദായ കാനോൻ – കോനാട്ട് മാത്തൻ മല്പാൻ 1878- ഭൂമിശാസ്ത്രം തിരുവിതാംകൊട്ടു സംസ്ഥാനം പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2016 – കണക്കെടുപ്പ് 2016 December 1915- ശ്രീ മഹാഭാഗവതം – തുഞ്ചത്ത് എഴുത്തച്ഛൻ 1920 ക്രിസ്ത്യൻ സന്യാസിമാർ 1950-എ.ആർ.പി. ഔഷധശാല കുന്നംകുളം November രാമായണം പാന October 1872- യാക്കൊബ ശ്ലീഹായുടെ കുറുബാന ക്രമം 1862 – ഗ്രമത്തി എന്ന പുസ്തകം 1879 – യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം July 1860 – പവിത്രചരിത്രം May 1907 – ത്രിപുരാസ്തൊത്രം – വിംശതി 1916 – നമ്മുടെ ചക്രവർത്തി 1912 – ഇൻഡ്യൻ സാഹിബ് അഥവാ നല്ല കുട്ടികൾ 1920 ബ്രഹ്മരഹസ്യം 1893 – തൃശൂർ ഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ചുണ്ടായ 2 വിധിന്യായങ്ങൾ April 1919 പ്രാചീന ചേരചരിതം 1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൪ 1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൩ 1930 – മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ഹാശാ ആഴ്ചയിലെ നമസ്കാരക്രമം 1923 – തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ജൂബിലിസ്തോത്ര ശുശ്രൂഷാക്രമം March 1910 – ശ്രീവ്യാഘ്രാലയെശസ്തവം 1908 – കേരളീയ ഭാഷാ കംസവധ ചം‌പു ബാലമിത്രം മാസിക – പുസ്തകം 18 – എല്ലാ ലക്കങ്ങളും ബാലമിത്രം മാസിക – 1942 ഒക്ടോബർ – പുസ്തകം 18 ലക്കം 10,11 ബാലമിത്രം മാസിക – 1942 ഫെബ്രുവരി – പുസ്തകം 18 ലക്കം 3 1942 സെപ്റ്റംബർ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 9 1942 മെയ്, ജൂൺ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 5,6 1942 മാർച്ച്-ഏപ്രിൽ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 4,5 1864 ജൂലൈ -1866 ഏപ്രിൽ – വിദ്യാസംഗ്രഹം 1942 ഡിസംബർ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 12 ന്റ എന്ന കൂട്ടക്ഷരത്തിന്റെ പരിണാമം – 1678 മുതൽ 1872 – മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം – റെവറണ്ട ജി. കുരിയൻ 1829നു മുൻപ് കോട്ടയം സി.എം.എസ്സ്. പ്രസ്സിൽ അച്ചടിച്ച പുസ്തകങ്ങൾ February കേരളത്തിൽ മലയാളത്തിലച്ചടിക്കപ്പെട്ട ആദ്യ രേഖകൾ 1942 ഓഗസ്റ്റ്- ബാലമിത്രം മാസിക – പുസ്തകം ൧൮ (18) ലക്കം ൭,൮ (7,8) വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 6,7,8 1865 ജൂലൈ – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 5 1920 – ആത്മപോഷിണി മാസിക – പുസ്തകം 10 – ലക്കം 9 1865 ഏപ്രിൽ – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 4 1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൨ 1865- ജനുവരി – വിദ്യാസംഗ്രഹം – പുസ്തകം 1 – ലക്കം 3 1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൧ 1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി-കൂനമ്മാവുങ്കൽ അച്ചുകൂടം 1864- October – വിദ്യാസംഗ്രഹം -The Cottayam College Quaterly Magazine – Vol.1 – No.2 1911- ഗോരക്ഷക ഉപദേശം – മലയാളമയൂഖം പ്രസ്സ് – ആലപ്പുഴ 1896 – അയുയൊമയൊ ഈരിഞ്ഛിക്ക്വാനൊവൊ ഇശാനാക്കാ – യുയോമയ ഭാഷയുടെ പാഠാരംഭം 1864-July – വിദ്യാസംഗ്രഹം -The Cottayam College Quaterly Magazine – No.I – Vol1 1880 – ക്രിസ്താത്മീയ ഗീതങ്ങൾ – യുസ്തൂസ് യോസഫ് January പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2015 – ഒരു കണക്കെടുപ്പ് 1883-മലയാള വ്യാകരണ സംഗ്രഹം-ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് 1891-യുയൊമയാത്മ ഗീതങ്ങൾ Jewish Women’s Malayalam Song Notebook 1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ 1938-വിശുദ്ധ ഗീതങ്ങൾ 1909-ബാലവ്യാകരണം 1869 – Elements Of English Grammar In Malayalam – ഇങ്ക്ലീഷവ്യാകരണം 2015 November ആദ്യക്രിസ്തുസഭയുടെ ജീവദശ – 1928 – Rev. Ch.Renz 1930- പാത്രചരിതം – കുഞ്ചൻ നമ്പ്യാർ – വി.വി. പ്രസ്സ് 1931- വേദവിഹാരം മഹാകാവ്യം – കെ.വി. സൈമൺ 1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ ബാലമിത്രം – 1942 ജനുവരി ലക്കം ഒരു എബ്രായ-മലയാളകൃതിയുടെ കൈയെഴുത്തുപ്രതി-1892 ബാലമിത്രം – ഒരു ബാലകീയ മാസിക – 1941ഡിസംബർ October ശ്രീ സുഭാഷിതരത്നാകരം – രണ്ടാം പതിപ്പ്- കേ സി കേശവപിള്ള -1908 കേരള കവികൾ – ഒന്നാം ഭാഗം – കൊട്ടാരത്തിൽ ശങ്കുണ്ണി – 1918 ഇന്ദുലെഖാ-ഒന്നാം പതിപ്പ്-1889 കേരളവുമായി ബന്ധപ്പെട്ട മിഷനറി ഡോക്കുമെന്റുകൾ September ചർച്ച് മിഷനറി ഇന്റലിജൻസർ – The Church Missionary Intelligencer ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് – The Church Missionary Society Atlas ചർച്ച് മിഷനറി സൊസൈറ്റിയുടെ ചരിത്രം – The History of the Church Missionary Society.-1899 ക്രിസ്തീയ ഗീതങ്ങൾക്കുള്ള രാഗങ്ങൾ – 1891 പൊതുവിലുള്ള പ്രാർത്ഥനകൾ – Common Prayers – 1898 ചർച്ച് മിഷനറി സൊസൈറ്റി (CMS) – The Church Missionary Gleaner – 1841-1870 ചർച്ച് മിഷനറി സൊസൈറ്റി (CMS) – The Missionary Register – 1813-1855 യുസ്തൂസ് യോസഫ് – യുയോമയം – നിത്യാക്ഷരങ്ങൾ – 1903 F. സ്പ്രിങിന്റെ വ്യാകരണ ഗ്രന്ഥം – 1839 August മലയാളപൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ – നിലവിലെ സ്ഥിതിയും സാദ്ധ്യതകളും 1889 – തിരുവിതാംകൂർ റോയൽ കോടതി വിധി വൊക്കാബുലാറിയോ മലവാറിക്കോ – അർണ്ണോസ് പാതിരി – 1730 മലയാഴ്മയുടെ വ്യാകരണം – 1863 ഘാതകവധം-1877 1678 – ഹോർത്തൂസ് മലബാറിക്കസ് ഹെർമ്മൻ ഗുണ്ടർട്ട് ബൈബിൾ – പുതിയ നിയമത്തിലെ ലേഖനങ്ങൾ -1852 1925 – മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ ജ്ഞാനകീർത്തനങ്ങൾ-1854 സാഹിത്യപ്രകാശിക – 1916 ജ്ഞാനകീർത്തനങ്ങൾ-1879 സദാചാര പദ്ധതി -1906 ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം രണ്ട് ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം ഒന്ന് 2014 November 1910 – സത്യവേദപുസ്തകം May 1896 – ഗുണ്ടർത്ത് പണ്ഡിതരുടെ ജീവചരിത്രം-1896 April 2014 – ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും March 1811 – റമ്പാൻ ബൈബിൾ – ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം February ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ 2013 September ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം മുതലായ പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണം പഴഞ്ചൊൽ മാല – ഹെർമ്മൻ ഗുണ്ടർട്ട് – 1845 ഒരആയിരം പഴഞ്ചൊൽ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യുന്നു August 1772- നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷെപവെദാർത്ഥം- അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം മലയാള അക്കങ്ങൾ മലയാളലിപിയുടെ എഴുത്തിന്റെ/അച്ചടിയുടെ ചരിത്രത്തിലെ ചില ആദ്യ സംഗതികൾ 1847 – സുവിശേഷ കഥകൾ – ഹെർമ്മൻ ഗുണ്ടർട്ട് ബെഞ്ചമിൻ ബെയിലിയും സ്വരം മായ്ക്കാനുള്ള ചിഹ്നവും 1907 – ഇംഗ്ലീഷു മലയാള ശബ്ദകോശം – തോബിയാസ് സക്കറിസാസ് 1787 – ആകാശങ്ങളിൽ ഇരിക്കുന്ന ഞങ്ങളുടെ വാവ… July 1905 – ലൂക്കായുടെ ഇഞ്ചീൽ – അറബി മലയാളത്തിൽ ഉള്ള കൃതി ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം) – 1868 A dictionary of the Malayalim and English, and the English and Malayalim languages-1856 Selection of Official Malayalam Documents-Liston Garthwaite-1868 പുതിയ നിയമം – സമ്പൂർണ്ണം – ബെഞ്ചമിൻ ബെയിലി 1867 – മലയാളവ്യാകരണ ചോദ്യോത്തരം – ഹെർമ്മൻ ഗുണ്ടർട്ട് – ലിസ്റ്റൻ ഗാർത്തുവെയിറ്റ് 1843 – മലയാളത്തിലുള്ള കാറ്റിസം – ബാസൽ മിഷൻ പ്രസ്സ് ഉദയംപേരൂർ സുനഹദൊസ്, കൂനൻ കുരിശു സത്യം Dissertation the second on the Malayalma language -1815 സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത – 1839 ദ്രാവിഡ ഭാഷകളെ റോമനൈസ് ചെയ്യാൻ നടത്തിയ ഒരു ശ്രമം കെരളൊല്പത്തിയും കേരളോല്പത്തിയും “ഈ”യെ പറ്റി അല്പം കൂടി June Malayalam public domain books – പൊതുസഞ്ചയത്തിലുള്ള മലയാളപുസ്തകങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുക്കളും അനുബന്ധ പ്രസിദ്ധീകരണങ്ങളും Malayalam Selections with Translations, Grammatical Analyses, and Vocabulary – 1851 മലയാള പൊതുസഞ്ചയ കൃതികളുടെ ഡിജിറ്റൽ പതിപ്പ് – കേരളത്തിലെ സ്ഥിതി അർണ്ണോസ് പാതിരിയുടെ Grammatica Grandonica എന്ന പുസ്തകം – പരിചയപ്പെടൽ 1800നു മുൻപ് മലയാള ലിപി അച്ചടിച്ച പുസ്തകങ്ങൾ സെന്റം അഡാഗിയ മലബാറിക്ക-മലയാള പഴഞ്ചൊൽ ശേഖരം 1772 – ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം 1841 – ജോസഫ് പീറ്റിന്റെ A Grammar of the Malayalim Language ബെഞ്ചമിൻ ബെയിലിയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു ബെഞ്ചമിൻ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത രണ്ടാം അച്ചടിപ്പ 1834 1799 – Grammar of the Malabar language -Robert Drummond 2011 Creating Malayalam Wikisource CD 2010 April Creating Wikipedia CD
അവർ പരാജയപെട്ടാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം താങ്ങാനാകില്ല, ഇന്ത്യ - പാക് പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് ഹഫീസ് - Crickerala crickerala - Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam Home Indian Cricket Team അവർ പരാജയപെട്ടാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം താങ്ങാനാകില്ല, ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് ഹഫീസ് അവർ പരാജയപെട്ടാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം താങ്ങാനാകില്ല, ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് ഹഫീസ് Indian Cricket Team By Crickerala Staff On Jan 22, 2022 Share ഐസിസി ടി20 ലോകകപ്പിൽ വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഇക്കുറി ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്. നിലവിലെ ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും ഒഴിച്ചുനിർത്തിയാൽ ഇന്ത്യ – പാക് മത്സരങ്ങളുടെ സമ്മർദ്ദം താങ്ങാൻ ആർക്കും സാധിക്കുകയില്ലെന്നും കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ കാരണം അതാണെന്നും മൊഹമ്മദ് ഹഫീസ് പറഞ്ഞു. ” ഐസിസി എല്ലായ്പോഴും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ആദ്യ മത്സരമായി ഷെഡ്യൂൾ ചെയ്യുന്നു. രണ്ട് ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഞാൻ ഒരുപാട് ഇന്ത്യ – പാക് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിങ്ങൾ ആദ്യ മത്സരം പരാജയപെട്ടാൽ അത് വലിയ തിരിച്ചടി തന്നെയാകും. കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ ആദ്യ മത്സരം വിജയിച്ചതിന് ശേഷം ഇന്ത്യൻ ടീമിൻ്റെ ശരീരഭാഷ പഴയതുപോലെയായിരുന്നില്ല. കാരണം ഒരു കളിക്കാരൻ നേരിടുന്ന സമ്മർദ്ദം വളരെ വലുതാണ്. നിങ്ങൾക്ക് വിജയിച്ചാൽ സാധിച്ചില്ലയെങ്കിൽ അത് ബുദ്ധിമുട്ടാകും. ” ഹഫീസ് പറഞ്ഞു. ” വ്യക്തിപരമായി പാകിസ്ഥാൻ ഉയരത്തിൽ വളരുന്നതായി എനിക്ക് തോന്നുന്നു. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇത്തരം വലിയ മത്സരങ്ങളിലെ പ്രധാന താരങ്ങളാണ്. മറ്റുള്ളവർ മോശക്കാരാണ് എന്നല്ല ഞാൻ പറയുന്നത്. എന്നാൽ കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും റൺസ് നേടാൻ സാധിച്ചില്ലയെങ്കിൽ ഇത്തരം വലിയ മത്സരങ്ങളിലെ സമ്മർദം താങ്ങാൻ മറ്റുള്ള ഇന്ത്യൻ താരങ്ങൾക്ക് സാധിക്കില്ല. ” മൊഹമ്മദ് ഹഫീസ് പറഞ്ഞു. ” ഇതൊരു നല്ല മത്സരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും മികച്ച ബാറ്റ്സ്മാന്മാരാണ് പക്ഷേ മറ്റുള്ളവർക്ക് ഇന്ത്യ – പാകിസ്താൻ മത്സരത്തിൻ്റെ സമ്മർദ്ദം താങ്ങാനാകില്ല. ” ഹഫീസ് കൂട്ടിചേർത്തു. ഒക്ടോബർ 23 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഐസിസി ടി20 ലോകകപ്പ് 2022 ൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. രോഹിത് ശർമ്മയായിരിക്കും ലോകകപ്പിൽ ഇന്ത്യയെ നയിക്കുക. Share FacebookTwitterWhatsApp Prev Post ഇനി ക്യാപ്റ്റനല്ലയെന്ന കാര്യം ഓർമ വേണം, വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം Next Post അവനെതിരെ ആളുകൾ കരുക്കൾ നീക്കി, കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ ബിസിസിഐയ്ക്കെതിരെ ആരോപണവുമായി ഷോയിബ് അക്തർ
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
ഹിന്ദുമതം - അടിസ്ഥാന വിശ്വാസങ്ങൾ: ഹിന്ദുമതം ഒരു സംഘടിത മതമല്ല, അതിന്റെ വിശ്വാസവ്യവസ്ഥയ്ക്ക് അത് പഠിപ്പിക്കാൻ ഒറ്റ, ഘടനാപരമായ സമീപനമില്ല. ഹിന്ദുക്കളും അല്ല, കൂടുതല് വായിക്കുക " 28 ഗരുഡ പുരാണത്തിൽ പരാമർശിച്ചിരിക്കുന്ന പാപികൾക്ക് മാരകമായ ശിക്ഷകൾ ബാഹുബലി ഫെബ്രുവരി 1, 2015 6 മിനിറ്റ് വായിച്ചു വിഷ്ണു പുരാണങ്ങളിലൊന്നാണ് ഗരുഡ പുരാണം. പ്രധാനമായും വിഷ്ണുവും പക്ഷികളുടെ രാജാവായ ഗരുഡയും തമ്മിലുള്ള സംഭാഷണമാണ് ഇത്. മരണം, ശവസംസ്കാര ചടങ്ങുകൾ, പുനർജന്മത്തിന്റെ മെറ്റാഫിസിക്സ് എന്നിവയുമായി ബന്ധപ്പെട്ട ഹിന്ദു തത്ത്വചിന്തയുടെ പ്രത്യേക വിഷയങ്ങൾ ഗരുഡ പുരാണത്തിൽ പ്രതിപാദിക്കുന്നു. ഇന്ത്യൻ ഗ്രന്ഥങ്ങളുടെ മിക്ക ഇംഗ്ലീഷ് വിവർത്തനങ്ങളിലും 'നരക' എന്ന സംസ്‌കൃത പദം "നരകം" ആയി കണക്കാക്കപ്പെടുന്നു. “സ്വർഗ്ഗവും നരകവും” എന്ന ഹിന്ദു സങ്കൽപം ഇന്നത്തെ ജനപ്രിയ സംസ്കാരത്തിൽ ഉണ്ടെന്ന് നാം സങ്കൽപ്പിക്കുന്നതിനു സമാനമല്ല. നരകത്തിന്റെയും സ്വർഗ്ഗത്തിന്റെയും പാശ്ചാത്യ സങ്കല്പങ്ങൾ “ജനനത്തിനും പുനർജന്മത്തിനുമിടയിലുള്ള ഇടനില സംസ്ഥാനങ്ങൾക്ക്” തുല്യമാണ്. പാഠത്തിന്റെ ഒരു അധ്യായം മധ്യ ഭൂമിയിൽ വസിക്കുന്ന അങ്ങേയറ്റത്തെ പാപികൾക്ക് നിർദ്ദേശിക്കപ്പെടുന്ന ശിക്ഷയുടെ സ്വഭാവത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ഗരുഡന്റെ ശില്പം ഇവയെല്ലാം വാചകത്തിൽ പരാമർശിച്ചിരിക്കുന്ന മാരകമായ ശിക്ഷകളാണ് (“യമയുടെ ശിക്ഷ” എന്ന് വിളിക്കുന്നു): 1. തമിസ്രാം (കനത്ത ചമ്മട്ടി) - മറ്റുള്ളവരുടെ സ്വത്ത് കവർന്നവരെ യമയുടെ ദാസന്മാർ കയറുകൊണ്ട് ബന്ധിക്കുകയും തമിസ്രാം എന്നറിയപ്പെടുന്ന നാരകയിലേക്ക് എറിയുകയും ചെയ്യുന്നു. അവിടെ, രക്തസ്രാവവും ക്ഷീണവും ഉണ്ടാകുന്നതുവരെ അവർക്ക് ഒരു തല്ലൽ നൽകുന്നു. അവർ ബോധം വീണ്ടെടുക്കുമ്പോൾ, അടിക്കുന്നത് ആവർത്തിക്കുന്നു. അവരുടെ സമയം കഴിയുന്നത് വരെ ഇത് ചെയ്യുന്നു. 2. അന്ധതാംത്രം (ഫ്ലോഗിംഗ്) - ഈ നരകം ഭർത്താവിനോ ഭാര്യയ്‌ക്കോ വേണ്ടി നീക്കിവച്ചിരിക്കുന്നു, അവർക്ക് പങ്കാളികളോട് ലാഭമോ ആനന്ദമോ ലഭിക്കുമ്പോൾ മാത്രം അവരോട് നന്നായി പെരുമാറുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ ഭാര്യമാരെയും ഭർത്താക്കന്മാരെയും ഉപേക്ഷിക്കുന്നവരെയും ഇവിടെ അയയ്ക്കുന്നു. ശിക്ഷ തമിസ്രാമിന് തുല്യമാണ്, എന്നാൽ ഇരകളെ വേഗത്തിൽ കെട്ടിയിട്ടാൽ അനുഭവിക്കുന്ന കഠിനമായ വേദന അവരെ ബോധരഹിതരാക്കുന്നു. 3. റ ura രവം (പാമ്പുകളുടെ പീഡനം) - മറ്റൊരാളുടെ സ്വത്തും വിഭവങ്ങളും പിടിച്ചെടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന പാപികൾക്ക് ഇത് നരകമാണ്. ഈ ആളുകളെ ഈ നരകത്തിലേക്ക് വലിച്ചെറിയുമ്പോൾ, അവർ വഞ്ചിച്ചവർ, ഭയങ്കര സർപ്പമായ “രുരു” യുടെ ആകൃതി ഏറ്റെടുക്കുന്നു. സമയം കഴിയുന്നത് വരെ സർപ്പം അവരെ കഠിനമായി പീഡിപ്പിക്കും. 4. മഹാറൂരവം (പാമ്പുകളുടെ മരണം) - ഇവിടെ രുരു സർപ്പങ്ങളുമുണ്ട്, പക്ഷേ കൂടുതൽ കഠിനമാണ്. നിയമാനുസൃത അവകാശികളെയും അവരുടെ അവകാശത്തെയും നിഷേധിക്കുകയും മറ്റുള്ളവരുടെ സ്വത്ത് കൈവശമാക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരെ ചുറ്റിപ്പറ്റിയുള്ള ഈ ഭയാനകമായ സർപ്പങ്ങളാൽ ഞെക്കിപ്പിടിച്ച് കടിക്കും. മറ്റൊരു പുരുഷന്റെ ഭാര്യയെയോ കാമുകനെയോ മോഷ്ടിക്കുന്നവരെയും ഇവിടെ എറിയും. 5. കുംഭിപകം (എണ്ണ പാകം ചെയ്യുന്നത്) - ആനന്ദത്തിനായി മൃഗങ്ങളെ കൊല്ലുന്നവർക്ക് ഇത് നരകമാണ്. ഇവിടെ വലിയ പാത്രങ്ങളിൽ എണ്ണ തിളപ്പിച്ച് പാപികൾ ഈ പാത്രങ്ങളിൽ വീഴുന്നു. 6. കലാസുത്രം (നരകം പോലെ ചൂടുള്ളത്) - ഈ നരകം ഭയങ്കര ചൂടാണ്. മൂപ്പരെ ബഹുമാനിക്കാത്തവർ. അവരുടെ മൂപ്പന്മാർ അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ ഇവിടെ അയയ്‌ക്കും. താങ്ങാനാവാത്ത ഈ ചൂടിൽ ഓടിനടന്ന് കാലാകാലങ്ങളിൽ തളർന്നുപോകുന്നതിനാണ് ഇവിടെ അവ നിർമ്മിച്ചിരിക്കുന്നത്. 7. അസിതപാത്രം (മൂർച്ചയുള്ള ചമ്മട്ടി) - പാപികൾ സ്വന്തം കടമ ഉപേക്ഷിക്കുന്ന നരകമാണിത്. അസിപാത്ര (മൂർച്ചയുള്ള മൂർച്ചയുള്ള വാൾ ആകൃതിയിലുള്ള ഇലകൾ) കൊണ്ട് നിർമ്മിച്ച ചമ്മട്ടികളാൽ യമയുടെ ദാസന്മാർ അവരെ അടിക്കുന്നു. അവർ ചമ്മട്ടിയ്ക്കടിച്ചു കീഴെ ഉണ്ടാവുകയാണെങ്കിൽ, അവർ മേൽ മുള്ളും, കവിണ്ണുവീണ് ട്രിപ്പ് നടത്തി ചെയ്യും. അബോധാവസ്ഥയിൽ വീഴുന്നതുവരെ അവരെ കത്തി ഉപയോഗിച്ച് കുത്തുന്നു, അവർ സുഖം പ്രാപിക്കുമ്പോൾ, ഈ നരകത്തിൽ സമയം കഴിയുന്നത് വരെ അതേ പ്രക്രിയ ആവർത്തിക്കുന്നു. 8. സുകരമുഖം (ചതച്ചതും പീഡിപ്പിക്കപ്പെടുന്നതും) - തങ്ങളുടെ കടമകൾ അവഗണിക്കുകയും പ്രജകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികൾ ഈ നരകത്തിൽ ശിക്ഷിക്കപ്പെടുന്നു. കനത്ത അടികൊണ്ട് അവയെ ഒരു പൾപ്പിലേക്ക് തകർക്കുന്നു.അവ സുഖം പ്രാപിക്കുമ്പോൾ, സമയം കഴിയുന്നത് വരെ ഇത് ആവർത്തിക്കുന്നു. 9. അന്ധാകുറ്റം (മൃഗങ്ങളുടെ ആക്രമണം) - നല്ല ആളുകളെ പീഡിപ്പിക്കുന്നവർക്ക് ഇത് നരകമാണ്, വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും അഭ്യർത്ഥിച്ചാൽ അവരെ സഹായിക്കില്ല. അവയെ കിണറ്റിലേക്ക് തള്ളിവിടും, അവിടെ സിംഹങ്ങൾ, കടുവകൾ, കഴുകന്മാർ, പാമ്പുകൾ, തേളുകൾ തുടങ്ങിയ വിഷജീവികൾ. ശിക്ഷയുടെ കാലാവധി അവസാനിക്കുന്നതുവരെ പാപികൾക്ക് ഈ സൃഷ്ടികളുടെ നിരന്തരമായ ആക്രമണങ്ങൾ സഹിക്കേണ്ടിവരും. 10. തപമൂർത്തി (കത്തിച്ച ജീവൻ) - സ്വർണ്ണവും ആഭരണങ്ങളും കൊള്ളയടിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നവരെ ഈ നരകത്തിലെ ചൂളകളിലേക്ക് എറിയുന്നു, അത് എല്ലായ്പ്പോഴും തീയിൽ കത്തുന്നു. 11. ക്രിമിഭോജനം (പുഴുക്കൾക്കുള്ള ഭക്ഷണം)- അതിഥികളെ ബഹുമാനിക്കാത്തവരും പുരുഷന്മാരെയോ സ്ത്രീകളെയോ സ്വന്തം നേട്ടത്തിനായി മാത്രം ഉപയോഗിക്കുന്നവരെ ഈ നരകത്തിലേക്ക് വലിച്ചെറിയുന്നു. പുഴുക്കളും പ്രാണികളും സർപ്പങ്ങളും അവയെ ജീവനോടെ തിന്നുന്നു. അവരുടെ ശരീരം പൂർണ്ണമായും തിന്നുകഴിഞ്ഞാൽ, പാപികൾക്ക് പുതിയ ശരീരങ്ങൾ നൽകും, അവ മേൽപ്പറഞ്ഞ രീതിയിൽ തിന്നുന്നു. അവരുടെ ശിക്ഷാ കാലാവധി അവസാനിക്കുന്നതുവരെ ഇത് തുടരുന്നു. 12. സൽമാലി (ചൂടുള്ള ചിത്രങ്ങൾ സ്വീകരിക്കുന്നു)വ്യഭിചാരം ചെയ്ത സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ളതാണ് ഈ നാരക. ഇരുമ്പ് കൊണ്ട് നിർമ്മിച്ച ഒരു ചിത്രം, ചൂടായ ചുവന്ന-ചൂട് അവിടെ സ്ഥാപിച്ചിരിക്കുന്നു. പാപി അത് സ്വീകരിക്കാൻ നിർബന്ധിതനാകുന്നു, അതേസമയം യമയുടെ ദാസന്മാർ ഇരയെ പിന്നിൽ അടിക്കുന്നു. 13. വജ്രകാന്തകസലി- (എംബ്രാസിമൂർച്ചയുള്ള ചിത്രങ്ങൾ) - മൃഗങ്ങളുമായി അസ്വാഭാവിക ബന്ധം പുലർത്തുന്ന പാപികൾക്കുള്ള ശിക്ഷയാണ് ഈ നാരക. ഇവിടെ, ശരീരത്തിൽ തുളച്ചുകയറുന്ന മൂർച്ചയുള്ള വജ്ര സൂചികൾ നിറഞ്ഞ ഇരുമ്പ് ചിത്രങ്ങൾ ഉൾക്കൊള്ളുന്നതിനാണ് അവ നിർമ്മിച്ചിരിക്കുന്നത്. 14. വൈതാരാണി (മലിനമായ നദി) - തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികളെയും വ്യഭിചാരികളെയും ഇവിടെ എറിയുന്നു. ഏറ്റവും ഭയാനകമായ ശിക്ഷാ സ്ഥലമാണിത്. മനുഷ്യന്റെ മലമൂത്ര വിസർജ്ജനം, രക്തം, മുടി, അസ്ഥികൾ, നഖങ്ങൾ, മാംസം, എല്ലാത്തരം വൃത്തികെട്ട വസ്തുക്കളും നിറഞ്ഞ നദിയാണിത്. പലതരം ഭയാനകമായ മൃഗങ്ങളും ഉണ്ട്. ഇതിലേക്ക് വലിച്ചെറിയപ്പെടുന്നവരെ എല്ലാ ഭാഗത്തുനിന്നും ഈ സൃഷ്ടികൾ ആക്രമിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. പാപികൾ അവരുടെ ശിക്ഷയുടെ കാലാവധി ഈ നദിയുടെ ഉള്ളടക്കത്തെ പോഷിപ്പിക്കണം. 15. പുയോഡകം (നരകത്തിന്റെ കിണർ)- മലമൂത്ര വിസർജ്ജനം, മൂത്രം, രക്തം, കഫം എന്നിവ നിറഞ്ഞ കിണറാണിത്. വിവാഹിതരാകാൻ ആഗ്രഹിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും സ്ത്രീകളെ വഞ്ചിക്കുകയും ചെയ്യുന്ന പുരുഷന്മാരെ മൃഗങ്ങളെപ്പോലെയാണ് കണക്കാക്കുന്നത്. മൃഗങ്ങളെപ്പോലെ നിരുത്തരവാദപരമായി അലഞ്ഞുതിരിയുന്നവരെ ഈ കിണറ്റിൽ വലിച്ചെറിയുന്നത് അതിലെ ഉള്ളടക്കങ്ങളാൽ മലിനീകരിക്കപ്പെടും. സമയം കഴിയുന്നത് വരെ അവർ ഇവിടെ തന്നെ തുടരേണ്ടതാണ്. 16. പ്രണരോധം (പീസ് പീസ്)- ഈ നരക നായ്ക്കളെയും മറ്റ് മൃഗങ്ങളെയും സൂക്ഷിക്കുകയും ഭക്ഷണത്തിനായി മൃഗങ്ങളെ നിരന്തരം വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നവർക്കുള്ളതാണ്. ഇവിടെ യമയുടെ ദാസന്മാർ, പാപികളെ ചുറ്റിപ്പിടിച്ച് അവയവങ്ങൾ മുറിച്ചുമാറ്റി നിരന്തരമായ അപമാനത്തിന് വിധേയരാക്കുന്നു. 17. വിശാസനം (ക്ലബ്ബുകളിൽ നിന്നുള്ള ബാഷിംഗ്) - ദരിദ്രരെ നിന്ദിക്കുകയും തങ്ങളുടെ സമ്പത്തും ആഡംബരവും പ്രകടിപ്പിക്കാനായി അമിതമായി ചെലവഴിക്കുകയും ചെയ്യുന്ന ധനികരുടെ പീഡനത്തിന് വേണ്ടിയാണ് ഈ നാരക. ശിക്ഷയുടെ മുഴുവൻ കാലത്തും അവർ ഇവിടെ തന്നെ തുടരേണ്ടതാണ്, അവിടെ യമയുടെ സേവകരിൽ നിന്നുള്ള കനത്ത ക്ലബ്ബുകളിൽ നിന്ന് അവരെ നിർത്താതെ തടയും. 18. ലാലഭാക്സം (ശുക്ലനദി)- കാമഭ്രാന്തന്മാരായ പുരുഷന്മാർക്കുള്ള നരകമാണിത്. ഭാര്യയെ ശുക്ലം വിഴുങ്ങാൻ പ്രേരിപ്പിക്കുന്ന കാമഭ്രാന്തൻ ഈ നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. ശുക്ലത്തിന്റെ കടലാണ് ലാലഭാക്ഷം. പാപി അതിൽ കിടക്കുന്നു, ശിക്ഷയുടെ കാലം വരെ ശുക്ലത്തെ മാത്രം മേയിക്കുന്നു. 19. സരമയാസനം (നായ്ക്കളിൽ നിന്നുള്ള പീഡനം) - ഭക്ഷണം വിഷം കഴിക്കുക, കൂട്ടക്കൊല ചെയ്യുക, രാജ്യം നശിപ്പിക്കുക തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ കുറ്റവാളികളെ ഈ നരകത്തിലേക്ക് തള്ളിവിടുന്നു. ഭക്ഷണത്തിനായി നായ്ക്കളുടെ മാംസം അല്ലാതെ മറ്റൊന്നുമില്ല. ഈ നാരകയിൽ ആയിരക്കണക്കിന് നായ്ക്കൾ ഉണ്ട്, അവർ പാപികളെ ആക്രമിക്കുകയും പല്ലുകൊണ്ട് ശരീരത്തിൽ നിന്ന് മാംസം കീറുകയും ചെയ്യുന്നു. 20. അവിസി (പൊടിയായി മാറി) - വ്യാജസാക്ഷിക്കും തെറ്റായ സത്യപ്രതിജ്ഞയ്ക്കും കുറ്റവാളികൾക്കുള്ളതാണ് ഈ നാരക. വലിയ ഉയരത്തിൽ നിന്ന് എറിയുകയും നിലത്ത് എത്തുമ്പോൾ അവ തീർത്തും പൊടിക്കുകയും ചെയ്യുന്നു. അവ വീണ്ടും ജീവിതത്തിലേക്ക് പുന and സ്ഥാപിക്കപ്പെടുന്നു, അവരുടെ സമയം അവസാനിക്കുന്നതുവരെ ശിക്ഷ ആവർത്തിക്കുന്നു. 21. ആയപനം (കത്തുന്ന വസ്തുക്കളുടെ മദ്യപാനം)- മദ്യവും മറ്റ് ലഹരിപാനീയങ്ങളും കഴിക്കുന്നവരെ ഇവിടെ അയയ്ക്കുന്നു. ദ്രാവക രൂപത്തിൽ ഉരുകിയ ഇരുമ്പ് കുടിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു, അതേസമയം പുരുഷന്മാർ തങ്ങളുടെ ഭ ly മിക ജീവിതത്തിൽ മദ്യം കഴിക്കുമ്പോഴെല്ലാം ചൂടുള്ള ദ്രാവക ഉരുകിയ ലാവ കുടിക്കാൻ നിർബന്ധിതരാകും. 22. റക്സോബ്ജാക്സം (പ്രതികാര ആക്രമണം) - മൃഗങ്ങളെയും മനുഷ്യ യാഗങ്ങളെയും ത്യാഗത്തിനുശേഷം മാംസം ഭക്ഷിക്കുന്നവരെയും ഈ നരകത്തിൽ എറിയും. മുമ്പ് കൊല്ലപ്പെട്ട എല്ലാ ജീവജാലങ്ങളും അവിടെ ഉണ്ടാകും, പാപികളെ ആക്രമിക്കാനും കടിക്കാനും ചൂഷണം ചെയ്യാനും അവർ ഒരുമിച്ച് ചേരും. അവരുടെ നിലവിളികളും പരാതികളും ഇവിടെ പ്രയോജനപ്പെടില്ല. 23. സുലപ്രോട്ടം (ത്രിശൂല പീഡനം) - തങ്ങൾക്ക് ഒരു ഉപദ്രവവും വരുത്താത്ത മറ്റുള്ളവരുടെ ജീവൻ അപഹരിക്കുന്നവരെയും വഞ്ചനയിലൂടെ മറ്റുള്ളവരെ വഞ്ചിക്കുന്നവരെയും ഈ “സുലപോർട്ടം” നരകത്തിലേക്ക് അയയ്ക്കുന്നു. ഇവിടെ അവർ ഒരു ത്രിശൂലത്തിൽ കുരിശിലേറ്റപ്പെടുന്നു, അവരുടെ ശിക്ഷയുടെ മുഴുവൻ കാലവും ആ സ്ഥാനത്ത് ചെലവഴിക്കാൻ അവർ നിർബന്ധിതരാകുന്നു, കടുത്ത പട്ടിണിയും ദാഹവും അനുഭവിക്കുന്നു, അതുപോലെ തന്നെ അവർക്കുണ്ടായ എല്ലാ പീഡനങ്ങളും സഹിക്കുന്നു. 24. ക്ഷാരകദാം (തലകീഴായി തൂക്കിയിരിക്കുന്നു) - ബ്രാഗാർട്ടുകളും നല്ല ആളുകളെ അവഹേളിക്കുന്നവരും ഈ നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. യമയുടെ ദാസന്മാർ പാപികളെ തലകീഴായി നിർത്തുകയും പലവിധത്തിൽ പീഡിപ്പിക്കുകയും ചെയ്യുന്നു. 25. ദണ്ഡസുകം (ജീവനോടെ കഴിക്കുന്നു) - മൃഗങ്ങളെപ്പോലെ മറ്റുള്ളവരെ ഉപദ്രവിക്കുന്ന പാപികളെ ഇവിടെ അയയ്ക്കും. ഇവിടെ ധാരാളം മൃഗങ്ങളുണ്ട്. ഈ മൃഗങ്ങൾ അവയെ ജീവനോടെ തിന്നും. 26. വതരോധം (ആയുധ പീഡനം) - വനങ്ങളിലും പർവതശിഖരങ്ങളിലും മരങ്ങളിലും വസിക്കുന്ന മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്കാണ് ഈ നരകം. അവരെ ഈ നരകത്തിൽ എറിഞ്ഞ ശേഷം, ഈ നരകയിൽ പാപികളെ തീയും വിഷവും വിവിധ ആയുധങ്ങളും ഉപയോഗിച്ച് പീഡിപ്പിക്കുന്നു. 27. പര്യവർത്തനകം (പക്ഷികളിൽ നിന്നുള്ള പീഡനം) - വിശക്കുന്ന ഒരാൾക്ക് ഭക്ഷണം നിഷേധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒരാളെ ഇവിടെ എറിയുന്നു. പാപി ഇവിടെയെത്തുന്ന നിമിഷം, കാക്കകളെയും കഴുകന്മാരെയും പോലുള്ള പക്ഷികളുടെ കൊക്കുകളിൽ കുത്തിക്കൊണ്ട് അവന്റെ കണ്ണുകൾ ഇടുന്നു. ശിക്ഷയുടെ അവസാനം വരെ ഈ പക്ഷികൾ പിന്നീട് അവരെ കുത്തും. 28. സുസിമുഖം (സൂചികൾ ഉപയോഗിച്ച് പീഡിപ്പിച്ചത്) - ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി പോലും പണം ചെലവഴിക്കാൻ വിസമ്മതിക്കുന്ന അഭിമാനവും തെറ്റായ ആളുകളും, മെച്ചപ്പെട്ട ഭക്ഷണം അല്ലെങ്കിൽ അവരുടെ ബന്ധുക്കൾക്കോ ​​സുഹൃത്തുക്കൾക്കോ ​​വേണ്ടി ഭക്ഷണം വാങ്ങുന്നത് പോലെ ഈ നരകത്തിൽ അവരുടെ സ്ഥാനം കണ്ടെത്തും. കടം വാങ്ങിയ പണം തിരിച്ചടയ്ക്കാത്തവരെയും ഈ നരകത്തിലേക്ക് തള്ളിയിടും. ഇവിടെ, അവരുടെ ശരീരം നിരന്തരം കുത്തി സൂചികൾ കൊണ്ട് കുത്തും. വിഷ്ണു ഗരുഡന് നൽകിയ നിർദ്ദേശങ്ങളുടെ രൂപത്തിലാണ് ഗുരു പുരാണം. ഇത് ജ്യോതിശാസ്ത്രം, വൈദ്യം, വ്യാകരണം, വജ്രങ്ങളുടെ ഘടന, ഗുണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. വൈഷ്ണവന്മാർക്ക് പ്രിയപ്പെട്ട ഈ പുരാണം. ഈ പുരാണത്തിന്റെ രണ്ടാം പകുതി മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടതാണ് ”ഇത് തീർച്ചയായും വായിച്ചിരിക്കണം… ദൈവങ്ങൾ ദേവന്മാരും ദേവതകളും ഹിന്ദു പതിവുചോദ്യങ്ങൾ പുരാണം തിരുവെഴുത്തുകൾ വിഷ്ണു 3.5 4 വോട്ടുകൾ ആർട്ടിക്കിൾ റേറ്റിംഗ് Subscribe ബന്ധിപ്പിക്കുക ലോഗിൻ ഞാൻ ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ അനുവദിക്കുന്നു ഒരു സോഷ്യൽ ലോഗിൻ ബട്ടൺ ഉപയോഗിച്ച് നിങ്ങൾ ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ, നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി സോഷ്യൽ ലോഗിൻ ദാതാവ് പങ്കിട്ട നിങ്ങളുടെ അക്കൗണ്ട് പബ്ലിക് പ്രൊഫൈൽ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.നമ്മുടെ വെബ്‌സൈറ്റിൽ നിങ്ങൾക്കായി സ്വയമേവ ഒരു അക്ക create ണ്ട് സൃഷ്ടിക്കുന്നതിനുള്ള ഇമെയിൽ വിലാസവും ഞങ്ങൾക്ക് ലഭിക്കും.നിങ്ങളുടെ അക്ക once ണ്ട് കഴിഞ്ഞാൽ സൃഷ്ടിച്ചു, നിങ്ങൾ ഈ അക്ക to ണ്ടിലേക്ക് പ്രവേശിക്കും. വിസമ്മതിക്കുകസമ്മതിക്കുന്നു അറിയിക്കുക പുതിയ ഫോളോ അപ്പ് അഭിപ്രായങ്ങൾ എന്റെ അഭിപ്രായങ്ങൾക്കുള്ള പുതിയ മറുപടികൾ ബന്ധിപ്പിക്കുക ഞാൻ ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ അനുവദിക്കുന്നു ഒരു സോഷ്യൽ ലോഗിൻ ബട്ടൺ ഉപയോഗിച്ച് നിങ്ങൾ ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ, നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി സോഷ്യൽ ലോഗിൻ ദാതാവ് പങ്കിട്ട നിങ്ങളുടെ അക്കൗണ്ട് പബ്ലിക് പ്രൊഫൈൽ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.നമ്മുടെ വെബ്‌സൈറ്റിൽ നിങ്ങൾക്കായി സ്വയമേവ ഒരു അക്ക create ണ്ട് സൃഷ്ടിക്കുന്നതിനുള്ള ഇമെയിൽ വിലാസവും ഞങ്ങൾക്ക് ലഭിക്കും.നിങ്ങളുടെ അക്ക once ണ്ട് കഴിഞ്ഞാൽ സൃഷ്ടിച്ചു, നിങ്ങൾ ഈ അക്ക to ണ്ടിലേക്ക് പ്രവേശിക്കും. വിസമ്മതിക്കുകസമ്മതിക്കുന്നു അഭിപ്രായമിടാൻ ലോഗിൻ ചെയ്യുക 10 അഭിപ്രായങ്ങള് ഏറ്റവും പുതിയത് പഴയത് ഏറ്റവും കൂടുതൽ വോട്ട് ചെയ്തു ഇൻലൈൻ ഫീഡ്‌ബാക്കുകൾ എല്ലാ അഭിപ്രായങ്ങളും കാണുക കൂടുതൽ അഭിപ്രായങ്ങൾ ലോഡുചെയ്യുക കൂടുതൽ നിന്ന് ഹിന്ദുഫാക്കുകൾ ജൂൺ 12, 2021 3 മിനിറ്റ് വായിച്ചു ആരാണ് ഹിന്ദുമതം സ്ഥാപിച്ചത്? ഹിന്ദുമതത്തിന്റെയും സനാതന ധർമ്മത്തിന്റെയും ഉത്ഭവം അവതാരിക സ്ഥാപകൻ ഞങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? ഒരു സ്ഥാപകൻ എന്ന് പറയുമ്പോൾ, ആരെങ്കിലും പുതിയൊരു വിശ്വാസം കൊണ്ടുവന്നിട്ടുണ്ടെന്നും അല്ലെങ്കിൽ മുമ്പ് നിലവിലില്ലാത്ത ഒരു കൂട്ടം മതവിശ്വാസങ്ങളും തത്വങ്ങളും ആചാരങ്ങളും രൂപപ്പെടുത്തിയെന്നും ഞങ്ങൾ അർത്ഥമാക്കുന്നു. ശാശ്വതമായി കണക്കാക്കപ്പെടുന്ന ഹിന്ദുമതം പോലുള്ള വിശ്വാസത്തോടെ അത് സംഭവിക്കാൻ കഴിയില്ല. തിരുവെഴുത്തുകൾ അനുസരിച്ച്, ഹിന്ദുമതം മനുഷ്യരുടെ മാത്രമല്ല മതം. ദേവന്മാരും ഭൂതങ്ങളും പോലും ഇത് ആചരിക്കുന്നു. പ്രപഞ്ചത്തിന്റെ നാഥനായ ഈശ്വരൻ (ഈശ്വരൻ) അതിന്റെ ഉറവിടമാണ്. അദ്ദേഹം അത് പരിശീലിക്കുന്നു. അതിനാൽ, ഹിന്ദുമതം മനുഷ്യന്റെ ക്ഷേമത്തിനായി വിശുദ്ധ ഗംഗാ നദി പോലെ ഭൂമിയിലേക്ക് ഇറക്കിവിട്ട ദൈവത്തിന്റെ ധർമ്മമാണിത്. ആരാണ് ഹിന്ദുമതത്തിന്റെ സ്ഥാപകൻ (സനാതന ധർമ്മം))? ഹിന്ദുമതം ഒരു വ്യക്തിയോ പ്രവാചകനോ സ്ഥാപിച്ചതല്ല. അതിന്റെ ഉറവിടം ദൈവം തന്നെയാണ് (ബ്രഹ്മം). അതിനാൽ ഇത് ഒരു ശാശ്വത മതമായി കണക്കാക്കപ്പെടുന്നു (സനാതന ധർമ്മം). ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരായിരുന്നു അതിന്റെ ആദ്യ അധ്യാപകർ. ബ്രഹ്മാവ്, സ്രഷ്ടാവായ ദൈവം വേദങ്ങളെക്കുറിച്ചുള്ള രഹസ്യവിജ്ഞാനം സൃഷ്ടികൾക്കും തുടക്കത്തിൽ തന്നെ ദേവന്മാർക്കും മനുഷ്യർക്കും ഭൂതങ്ങൾക്കും വെളിപ്പെടുത്തി. സ്വയത്തെക്കുറിച്ചുള്ള രഹസ്യവിജ്ഞാനവും അവൻ അവർക്ക് നൽകി, എന്നാൽ അവരുടെ പരിമിതികൾ കാരണം അവർ അത് അവരുടെ സ്വന്തം വഴികളിലൂടെ മനസ്സിലാക്കി. വിഷ്ണുവാണ് സംരക്ഷകൻ. ലോകങ്ങളുടെ ക്രമവും ക്രമവും ഉറപ്പുവരുത്തുന്നതിനായി എണ്ണമറ്റ പ്രകടനങ്ങൾ, അനുബന്ധ ദൈവങ്ങൾ, വശങ്ങൾ, വിശുദ്ധന്മാർ, ദർശകർ എന്നിവരിലൂടെ അദ്ദേഹം ഹിന്ദുമതത്തെക്കുറിച്ചുള്ള അറിവ് സംരക്ഷിക്കുന്നു. അവയിലൂടെ, വിവിധ യോഗങ്ങളെക്കുറിച്ചുള്ള നഷ്ടപ്പെട്ട അറിവ് അദ്ദേഹം പുന ores സ്ഥാപിക്കുകയോ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയോ ചെയ്യുന്നു. കൂടാതെ, ഹിന്ദു ധർമ്മം ഒരു ഘട്ടത്തിനപ്പുറം കുറയുമ്പോൾ, അത് പുന restore സ്ഥാപിക്കാനും മറന്നുപോയതോ നഷ്ടപ്പെട്ടതോ ആയ പഠിപ്പിക്കലുകൾ പുനരുജ്ജീവിപ്പിക്കാനോ അദ്ദേഹം ഭൂമിയിൽ അവതരിക്കുന്നു. തങ്ങളുടെ മേഖലകളിലെ ജീവനക്കാർ എന്ന നിലയിൽ മനുഷ്യർ അവരുടെ വ്യക്തിഗത ശേഷിയിൽ ഭൂമിയിൽ നിർവഹിക്കേണ്ട കടമകളെ വിഷ്ണു മാതൃകയാക്കുന്നു. ഹിന്ദു ധർമ്മം ഉയർത്തിപ്പിടിക്കുന്നതിൽ ശിവനും പ്രധാന പങ്ക് വഹിക്കുന്നു. നശിപ്പിക്കുന്നയാൾ എന്ന നിലയിൽ, നമ്മുടെ പവിത്രമായ അറിവിലേക്ക് ഒഴുകുന്ന മാലിന്യങ്ങളും ആശയക്കുഴപ്പങ്ങളും അവൻ നീക്കംചെയ്യുന്നു. സാർവത്രിക അധ്യാപകനും വിവിധ കലാ-നൃത്തരൂപങ്ങളുടെ (ലളിതകലസ്), യോഗകൾ, തൊഴിലുകൾ, ശാസ്ത്രങ്ങൾ, കൃഷി, കൃഷി, ആൽക്കെമി, മാജിക്, രോഗശാന്തി, വൈദ്യം, തന്ത്രം തുടങ്ങിയവയുടെ ഉറവിടമായും അദ്ദേഹം കണക്കാക്കപ്പെടുന്നു. അങ്ങനെ, വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന നിഗൂ D മായ അശ്വത വൃക്ഷം പോലെ, ഹിന്ദുമതത്തിന്റെ വേരുകൾ സ്വർഗത്തിലാണ്, അതിന്റെ ശാഖകൾ ഭൂമിയിൽ വ്യാപിച്ചിരിക്കുന്നു. അതിന്റെ കാതൽ ദൈവിക അറിവാണ്, അത് മനുഷ്യരുടെ മാത്രമല്ല മറ്റ് ലോകങ്ങളിലെ മനുഷ്യരുടെയും പെരുമാറ്റത്തെ നിയന്ത്രിക്കുന്നു, ദൈവം അതിന്റെ സ്രഷ്ടാവ്, സംരക്ഷകൻ, മറച്ചുവെക്കുക, വെളിപ്പെടുത്തൽ, തടസ്സങ്ങൾ നീക്കുക എന്നിവയായി പ്രവർത്തിക്കുന്നു. അതിന്റെ പ്രധാന തത്ത്വചിന്ത (ശ്രുതി) ശാശ്വതമാണ്, അതേസമയം ഭാഗങ്ങൾ (സ്മൃതി) മാറുന്നത് സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ലോകത്തിന്റെ പുരോഗതിക്കും അനുസൃതമായി മാറുന്നു. ദൈവത്തിന്റെ സൃഷ്ടിയുടെ വൈവിധ്യം അതിൽ തന്നെ ഉൾക്കൊള്ളുന്നു, അത് എല്ലാ സാധ്യതകൾക്കും പരിഷ്കാരങ്ങൾക്കും ഭാവി കണ്ടെത്തലുകൾക്കുമായി തുറന്നിരിക്കുന്നു. വായിക്കുക: പ്രജാപതികൾ - ബ്രഹ്മാവിന്റെ 10 പുത്രന്മാർ പ്രജാപതികൾ - ബ്രഹ്മാവിന്റെ 10 പുത്രന്മാർ ഗണപതി, പ്രജാപതി, ഇന്ദ്രൻ, ശക്തി, നാരദ, സരസ്വതി, ലക്ഷ്മി തുടങ്ങി നിരവധി ദിവ്യത്വങ്ങളും നിരവധി വേദഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇതിനുപുറമെ, എണ്ണമറ്റ പണ്ഡിതന്മാർ, കാഴ്ചക്കാർ, ges ഷിമാർ, തത്ത്വചിന്തകർ, ഗുരുക്കൾ, സന്ന്യാസ പ്രസ്ഥാനങ്ങൾ, അധ്യാപക പാരമ്പര്യങ്ങൾ എന്നിവ അവരുടെ പഠിപ്പിക്കലുകൾ, രചനകൾ, വ്യാഖ്യാനങ്ങൾ, പ്രഭാഷണങ്ങൾ, അവതരണങ്ങൾ എന്നിവയിലൂടെ ഹിന്ദുമതത്തെ സമ്പന്നമാക്കി. അങ്ങനെ പല സ്രോതസ്സുകളിൽ നിന്നും ഹിന്ദുമതം ഉരുത്തിരിഞ്ഞു. അതിന്റെ പല വിശ്വാസങ്ങളും ആചാരങ്ങളും ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ചതോ അല്ലെങ്കിൽ അവരുമായി ഇടപഴകുന്നതോ ആയ മറ്റ് മതങ്ങളിലേക്കുള്ള വഴി കണ്ടെത്തി. ഹിന്ദുമതത്തിന് ശാശ്വതമായ അറിവിൽ വേരുകളുള്ളതിനാൽ അതിന്റെ ലക്ഷ്യങ്ങളും ലക്ഷ്യവും എല്ലാവരുടേയും സ്രഷ്ടാവെന്ന നിലയിൽ ദൈവവുമായി വളരെ അടുത്ത് കിടക്കുന്നതിനാൽ, ഇത് ഒരു ശാശ്വത മതമായി (സനാതന ധർമ്മം) കണക്കാക്കപ്പെടുന്നു. ലോകത്തിന്റെ അസ്വാഭാവിക സ്വഭാവം കാരണം ഹിന്ദുമതം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേക്കാം, എന്നാൽ അതിന്റെ അടിത്തറ സൃഷ്ടിക്കുന്ന പവിത്രമായ അറിവ് എന്നെന്നേക്കുമായി നിലനിൽക്കുകയും സൃഷ്ടിയുടെ ഓരോ ചക്രത്തിലും വ്യത്യസ്ത പേരുകളിൽ പ്രകടമാവുകയും ചെയ്യും. ഹിന്ദുമതത്തിന് സ്ഥാപകനോ മിഷനറി ലക്ഷ്യങ്ങളോ ഇല്ലെന്നും പറയപ്പെടുന്നു, കാരണം ആളുകൾ ആത്മീയ സന്നദ്ധത (മുൻ കർമ്മം) കാരണം പ്രൊവിഡൻസ് (ജനനം) അല്ലെങ്കിൽ വ്യക്തിപരമായ തീരുമാനം എന്നിവയിലൂടെ അതിലേക്ക് വരേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ “സിന്ധു” എന്ന മൂലപദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഹിന്ദുമതം എന്ന പേര് ഉപയോഗത്തിലായി. ഒരു ആശയപരമായ സ്ഥാപനമെന്ന നിലയിൽ ഹിന്ദുമതം ബ്രിട്ടീഷ് കാലം വരെ നിലവിലില്ല. എ ഡി പതിനൊന്നാം നൂറ്റാണ്ട് വരെ ഈ പദം സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. മധ്യകാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഹിന്ദുസ്ഥാൻ അല്ലെങ്കിൽ ഹിന്ദുക്കളുടെ നാട് എന്നറിയപ്പെട്ടിരുന്നു. ബുദ്ധമതം, ജൈനമതം, ഷൈവിസം, വൈഷ്ണവത, ബ്രാഹ്മണിസം, നിരവധി സന്ന്യാസി പാരമ്പര്യങ്ങൾ, വിഭാഗങ്ങൾ, ഉപവിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത വിശ്വാസങ്ങളായിരുന്നു എല്ലാവരും. നേറ്റീവ് പാരമ്പര്യങ്ങളും സനാതന ധർമ്മം അനുഷ്ഠിച്ച ആളുകളും വ്യത്യസ്ത പേരുകളിൽ പോയി, പക്ഷേ ഹിന്ദുക്കളായിട്ടല്ല. ബ്രിട്ടീഷ് കാലഘട്ടത്തിൽ, എല്ലാ നേറ്റീവ് വിശ്വാസങ്ങളും ഇസ്‌ലാമിൽ നിന്നും ക്രിസ്തുമതത്തിൽ നിന്നും വേർതിരിച്ചറിയുന്നതിനും നീതി നടപ്പാക്കുന്നതിനും പ്രാദേശിക തർക്കങ്ങൾ, സ്വത്ത്, നികുതി കാര്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനുമായി “ഹിന്ദുമതം” എന്ന പൊതുനാമത്തിൽ തരംതിരിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവയിൽ നിന്ന് നിയമങ്ങൾ നടപ്പാക്കി അതിൽ നിന്ന് വേർപെടുത്തി. അങ്ങനെ, ഹിന്ദുമതം എന്ന പദം ചരിത്രപരമായ ആവശ്യകതയിൽ നിന്നാണ് ജനിച്ചത്, നിയമനിർമ്മാണത്തിലൂടെ ഇന്ത്യയിലെ ഭരണഘടനാ നിയമങ്ങളിൽ പ്രവേശിച്ചു. കൂടുതല് വായിക്കുക. 3 വായിച്ച മിനിറ്റ് ജൂൺ 12, 2021 3 മിനിറ്റ് വായിച്ചു ഹിന്ദുമതം - പ്രധാന വിശ്വാസങ്ങളും വസ്തുതകളും തത്വങ്ങളും ഹിന്ദുമതം - പ്രധാന വിശ്വാസങ്ങൾ: ഹിന്ദുമതം ഒരു സംഘടിത മതമല്ല, അതിന്റെ വിശ്വാസ സമ്പ്രദായത്തിന് അത് പഠിപ്പിക്കുന്നതിന് ഒരൊറ്റ, ഘടനാപരമായ സമീപനമില്ല. പത്ത് കൽപ്പനകൾ പോലെ ഹിന്ദുക്കൾക്കും ലളിതമായ നിയമങ്ങൾ അനുസരിക്കാനാവില്ല. ഹിന്ദു ലോകത്തുടനീളം, പ്രാദേശിക, പ്രാദേശിക, ജാതി, കമ്മ്യൂണിറ്റി നയിക്കുന്ന രീതികൾ വിശ്വാസങ്ങളുടെ ഗ്രാഹ്യത്തെയും പ്രയോഗത്തെയും ബാധിക്കുന്നു. എന്നിട്ടും ഒരു പരമമായ വ്യക്തിയിലുള്ള വിശ്വാസവും യാഥാർത്ഥ്യം, ധർമ്മം, കർമ്മം തുടങ്ങിയ ചില തത്ത്വങ്ങൾ പാലിക്കുന്നതും ഈ വ്യതിയാനങ്ങളിലെല്ലാം പൊതുവായ ഒരു ത്രെഡാണ്. വേദങ്ങളുടെ ശക്തിയിലുള്ള വിശ്വാസം (പവിത്രഗ്രന്ഥങ്ങൾ) ഒരു ഹിന്ദുവിന്റെ അർത്ഥം പോലെ തന്നെ ഒരു പരിധിവരെ സഹായിക്കുന്നു, എന്നിരുന്നാലും വേദങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിൽ ഇത് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഹിന്ദുക്കൾ പങ്കിടുന്ന പ്രധാന അടിസ്ഥാന വിശ്വാസങ്ങളിൽ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു; സത്യം ശാശ്വതമാണെന്ന് ഹിന്ദുമതം വിശ്വസിക്കുന്നു. ഹിന്ദുക്കൾ വസ്തുതകളെക്കുറിച്ചുള്ള അറിവും ഗ്രാഹ്യവും തേടുന്നു, ലോകത്തിന്റെ നിലനിൽപ്പും ഒരേയൊരു സത്യവുമാണ്. വേദമനുസരിച്ച് സത്യം ഒന്നാണ്, പക്ഷേ അത് ജ്ഞാനികൾ പല വിധത്തിൽ പ്രകടിപ്പിക്കുന്നു. ഹിന്ദുമതം വിശ്വസിക്കുന്നു ബ്രഹ്മമാണ് സത്യവും യാഥാർത്ഥ്യവും. രൂപമില്ലാത്ത, അനന്തമായ, എല്ലാം ഉൾക്കൊള്ളുന്ന, ശാശ്വതനായ ഏക സത്യദൈവമെന്ന നിലയിൽ ഹിന്ദുക്കൾ ബ്രഹ്മത്തിൽ വിശ്വസിക്കുന്നു. സങ്കൽപ്പത്തിലെ അമൂർത്തമല്ലാത്ത ബ്രഹ്മം; പ്രപഞ്ചത്തിലെ എല്ലാം (കാണുന്നതും കാണാത്തതും) ഉൾക്കൊള്ളുന്ന ഒരു യഥാർത്ഥ എന്റിറ്റിയാണിത്. ഹിന്ദുമതം വിശ്വസിക്കുന്നു വേദങ്ങൾ ആത്യന്തിക അധികാരികളാണെന്ന്. പുരാതന സന്യാസിമാർക്കും മുനിമാർക്കും ലഭിച്ച വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ഹിന്ദുക്കളിലെ വേദങ്ങളാണ് വേദങ്ങൾ. വേദങ്ങൾ ആരംഭമില്ലാതെയും അവസാനമില്ലാതെയുമാണെന്ന് ഹിന്ദുക്കൾ അവകാശപ്പെടുന്നു, പ്രപഞ്ചത്തിൽ മറ്റെല്ലാം നശിപ്പിക്കപ്പെടുന്നതുവരെ (കാലഘട്ടത്തിന്റെ അവസാനത്തിൽ) വേദങ്ങൾ നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഹിന്ദുമതം വിശ്വസിക്കുന്നു ധർമ്മം നേടാൻ എല്ലാവരും കഠിനമായി പരിശ്രമിക്കണം. ധർമ്മസങ്കല്പം മനസ്സിലാക്കുന്നത് ഹിന്ദുമതത്തെ മനസ്സിലാക്കാൻ ഒരാളെ അനുവദിക്കുന്നു. ഖേദകരമെന്നു പറയട്ടെ, ഒരു ഇംഗ്ലീഷ് പദവും അതിന്റെ സന്ദർഭത്തെ വേണ്ടവിധം ഉൾക്കൊള്ളുന്നില്ല. ശരിയായ പെരുമാറ്റം, ന്യായബോധം, ധാർമ്മിക നിയമം, കടമ എന്നിങ്ങനെ ധർമ്മത്തെ നിർവചിക്കാൻ കഴിയും. ധർമ്മത്തെ ഒരാളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന എല്ലാവരും, ഓരോരുത്തരുടെയും കടമയ്ക്കും കഴിവുകൾക്കും അനുസൃതമായി എല്ലായ്‌പ്പോഴും ശരിയായ കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു. ഹിന്ദുമതം വിശ്വസിക്കുന്നു വ്യക്തിഗത ആത്മാക്കൾ അനശ്വരമാണെന്ന്. വ്യക്തിഗത ആത്മാവിന്റെ (ആത്മ) അസ്തിത്വമോ നാശമോ ഇല്ലെന്ന് ഒരു ഹിന്ദു അവകാശപ്പെടുന്നു; അതു സംഭവിച്ചു, ഇരിക്കുന്നു; ഒരു ശരീരത്തിൽ ജീവിക്കുമ്പോൾ ആത്മാവിന്റെ പ്രവർത്തനങ്ങൾ മറ്റൊരു ശരീരത്തിൽ ഒരേ ആത്മാവിനെ അടുത്ത ജീവിതത്തിൽ ആ പ്രവൃത്തികളുടെ ഫലങ്ങൾ കൊയ്യാൻ ആവശ്യപ്പെടുന്നു. ആത്മാവിന്റെ ചലന പ്രക്രിയയെ ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ട്രാൻസ്മിഷൻ എന്ന് വിളിക്കുന്നു. ആത്മാവ് അടുത്തതായി വസിക്കുന്ന ശരീരത്തെ (മുൻ ജീവിതത്തിൽ ശേഖരിച്ച പ്രവർത്തനങ്ങൾ) കർമ്മം തീരുമാനിക്കുന്നു. വ്യക്തിഗത ആത്മാവിന്റെ ലക്ഷ്യം മോക്ഷമാണ്. മോക്ഷം വിമോചനമാണ്: മരണത്തിൽ നിന്നും പുനർജന്മ കാലഘട്ടത്തിൽ നിന്നും ആത്മാവിന്റെ മോചനം. അതിന്റെ യഥാർത്ഥ സത്ത തിരിച്ചറിയുന്നതിലൂടെ ആത്മാവ് ബ്രഹ്മവുമായി ഐക്യപ്പെടുമ്പോഴാണ് അത് സംഭവിക്കുന്നത്. ഈ അവബോധത്തിലേക്കും ഏകീകരണത്തിലേക്കും പല വഴികളും നയിക്കും: ബാധ്യതയുടെ പാത, അറിവിന്റെ പാത, ഭക്തിയുടെ പാത (നിരുപാധികമായി ദൈവത്തിന് കീഴടങ്ങുക). വായിക്കുക: ജയദ്രതയുടെ സമ്പൂർണ്ണ കഥ (जयद्रथ) സിന്ധു രാജ്യത്തിന്റെ രാജാവ് ജയദ്രതയുടെ സമ്പൂർണ്ണ കഥ (जयद्रथ) സിന്ധു രാജ്യത്തിന്റെ രാജാവ് ഹിന്ദുമതം - പ്രധാന വിശ്വാസങ്ങൾ: ഹിന്ദുമതത്തിന്റെ മറ്റ് വിശ്വാസങ്ങൾ ഇവയാണ്: സ്രഷ്ടാവും മാനിഫെസ്റ്റ് റിയാലിറ്റിയുമായ ഒരൊറ്റ, സർവ്വവ്യാപിയായ പരമമായ വ്യക്തിയിൽ ഹിന്ദുക്കൾ വിശ്വസിക്കുന്നു, അവർ അത്യന്താപേക്ഷിതവും അതിരുകടന്നതുമാണ്. ലോകത്തിലെ ഏറ്റവും പുരാതന വേദഗ്രന്ഥമായ നാല് വേദങ്ങളുടെ ദിവ്യത്വത്തിൽ ഹിന്ദുക്കൾ വിശ്വസിക്കുകയും അതുപോലെ തന്നെ വെളിപ്പെടുത്തുകയും ചെയ്തതുപോലെ, അഗമാകളെ ആരാധിക്കുന്നു. ദൈവത്തിന്റെ വചനവും ശാശ്വത വിശ്വാസത്തിന്റെ മൂലക്കല്ലായ സനാതന ധർമ്മവുമാണ് ഈ പ്രഥമ ഗീതങ്ങൾ. രൂപീകരണം, സംരക്ഷണം, പിരിച്ചുവിടൽ എന്നിവയുടെ അനന്തമായ ചക്രങ്ങൾ പ്രപഞ്ചത്തിന് വിധേയമാണെന്ന് ഹിന്ദുക്കളുടെ നിഗമനം. ഹിന്ദുക്കൾ കർമ്മത്തിൽ വിശ്വസിക്കുന്നു, ഓരോ മനുഷ്യനും തന്റെ ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയാൽ സ്വന്തം വിധി സൃഷ്ടിക്കുന്നു. എല്ലാ കർമ്മങ്ങളും പരിഹരിച്ചതിനുശേഷം, ആത്മാവ് പുനർജന്മം പ്രാപിക്കുകയും ഒന്നിലധികം ജനനങ്ങളിൽ വികസിക്കുകയും മോക്ഷം പുനർജന്മ ചക്രത്തിൽ നിന്നുള്ള സ്വാതന്ത്ര്യം കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഹിന്ദുക്കൾ നിഗമനം ചെയ്യുന്നു. ഈ വിധി കവർന്ന ഒരൊറ്റ ആത്മാവും ഉണ്ടാകില്ല. അജ്ഞാത ലോകങ്ങളിൽ അമാനുഷിക ശക്തികളുണ്ടെന്നും ഈ ദേവന്മാരുമായും ദേവന്മാരുമായും ക്ഷേത്രാരാധന, ആചാരങ്ങൾ, കർമ്മങ്ങൾ, വ്യക്തിപരമായ ഭക്തി എന്നിവ ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നുവെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. വ്യക്തിപരമായ അച്ചടക്കം, നല്ല പെരുമാറ്റം, ശുദ്ധീകരണം, തീർത്ഥാടനം, സ്വയം അന്വേഷണം, ധ്യാനം, ദൈവത്തിന് കീഴടങ്ങൽ എന്നിവ പോലെ അതിരുകടന്ന സമ്പൂർണ്ണത മനസ്സിലാക്കുന്നത് പ്രബുദ്ധനായ ഒരു പ്രഭുവിന് അല്ലെങ്കിൽ സത്ഗുരുവിന് ആവശ്യമാണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഹിന്ദുക്കൾ വിശ്വസിക്കുന്നത് എല്ലാ ജീവിതവും പവിത്രമാണെന്നും പരിപാലിക്കപ്പെടേണ്ടതാണെന്നും ബഹുമാനിക്കപ്പെടേണ്ടതാണെന്നും അതിനാൽ അഹിംസ, അഹിംസ പരിശീലിക്കുക. ഒരു മതവും മറ്റെല്ലാറ്റിനുമുപരിയായി വീണ്ടെടുപ്പിനുള്ള ഏക മാർഗ്ഗം പഠിപ്പിക്കുന്നില്ലെന്നും എന്നാൽ എല്ലാ യഥാർത്ഥ പാതകളും ദൈവത്തിന്റെ വെളിച്ചത്തിന്റെ വശങ്ങളാണെന്നും സഹിഷ്ണുതയ്ക്കും വിവേകത്തിനും യോഗ്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതന മതമായ ഹിന്ദുമതത്തിന് ഒരു തുടക്കവുമില്ല record അത് രേഖപ്പെടുത്തിയ ചരിത്രമാണ്. ഇതിന് ഒരു മനുഷ്യ സ്രഷ്ടാവില്ല. ആത്മീയ മതമാണ് ഭക്തനെ വ്യക്തിപരമായി ഉള്ളിൽ യാഥാർത്ഥ്യം അനുഭവിക്കാൻ പ്രേരിപ്പിക്കുന്നത്, ഒടുവിൽ മനുഷ്യനും ദൈവവും ഉള്ള ബോധത്തിന്റെ ഉന്നതി കൈവരിക്കുന്നു. ഹിന്ദുമതത്തിന്റെ നാല് പ്രധാന വിഭാഗങ്ങളുണ്ട് - ശൈവത, ശക്തി, വൈഷ്ണവവാദം, സ്മാർട്ടിസം. കൂടുതല് വായിക്കുക. 3 വായിച്ച മിനിറ്റ് ജൂൺ 11, 2021 5 മിനിറ്റ് വായിച്ചു ഹിന്ദു എന്ന വാക്കിന് എത്ര വയസ്സുണ്ട്? ഹിന്ദു എന്ന പദം എവിടെ നിന്ന് വരുന്നു? - ഹിന്ദുമതത്തിന്റെ പദോൽപ്പത്തിയും ചരിത്രവും ഈ എഴുത്തിൽ നിന്ന് “ഹിന്ദു” എന്ന പുരാതന പദം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും പാശ്ചാത്യ ഇൻഡോളജിസ്റ്റുകളും പറയുന്നത് എട്ടാം നൂറ്റാണ്ടിൽ “ഹിന്ദു” എന്ന വാക്ക് അറബികൾ ഉപയോഗിച്ചതാണെന്നും അതിന്റെ വേരുകൾ പേർഷ്യൻ പാരമ്പര്യത്തിൽ “എസ്” എന്നതിന് പകരം “എച്ച്” എന്നായിരുന്നു. എന്നിരുന്നാലും, “ഹിന്ദു” എന്ന വാക്ക് അല്ലെങ്കിൽ അതിന്റെ ഡെറിവേറ്റീവുകൾ ഈ സമയത്തേക്കാൾ ആയിരം വർഷത്തിലേറെ പഴക്കമുള്ള പല ലിഖിതങ്ങളും ഉപയോഗിച്ചു. കൂടാതെ, പേർഷ്യയിലല്ല, ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലാണ്, ഈ വാക്കിന്റെ മൂലം മിക്കവാറും കിടക്കുന്നത്. ഈ രസകരമായ കഥ എഴുതിയത് മുഹമ്മദ് നബിയുടെ അമ്മാവനാണ്, ഒമർ-ബിൻ-ഇ-ഹാഷം, ശിവനെ സ്തുതിക്കുന്നതിനായി ഒരു കവിതയെഴുതിയിരുന്നു. കബ ഒരു പുരാതന ശിവക്ഷേത്രമായിരുന്നുവെന്ന് ധാരാളം വെബ്‌സൈറ്റുകൾ ഉണ്ട്. ഈ വാദഗതികൾ എന്തുചെയ്യണമെന്ന് അവർ ഇപ്പോഴും ആലോചിക്കുന്നുണ്ട്, എന്നാൽ മുഹമ്മദ് നബിയുടെ അമ്മാവൻ ശിവന് ഒരു ഓഡ് എഴുതി എന്നത് തീർച്ചയായും അവിശ്വസനീയമാണ്. ഹിന്ദു വിരുദ്ധ ചരിത്രകാരന്മാരായ റോമില ഥാപ്പർ, ഡിഎൻ 'ഹിന്ദു' എന്ന വാക്കിന്റെ പുരാതനതയും ഉത്ഭവവും എട്ടാം നൂറ്റാണ്ടിൽ 'ഹിന്ദു' എന്ന പദം അറബികൾ കറൻസി നൽകിയെന്ന് ha ാ കരുതി. എന്നിരുന്നാലും, അവർ അവരുടെ നിഗമനത്തിന്റെ അടിസ്ഥാനം വ്യക്തമാക്കുകയോ അവരുടെ വാദത്തെ പിന്തുണയ്ക്കുന്നതിന് ഏതെങ്കിലും വസ്തുതകൾ ഉദ്ധരിക്കുകയോ ചെയ്യുന്നില്ല. മുസ്ലീം അറബ് എഴുത്തുകാർ പോലും അത്തരമൊരു അതിശയോക്തിപരമായ വാദം ഉന്നയിക്കുന്നില്ല. യൂറോപ്യൻ എഴുത്തുകാർ വാദിക്കുന്ന മറ്റൊരു സിദ്ധാന്തം, 'ഹിന്ദു' എന്ന പദം 'സിന്ധു' പേർഷ്യൻ അഴിമതിയാണ്, പേർഷ്യൻ പാരമ്പര്യത്തിൽ നിന്ന് 'എസ്' എന്നതിന് പകരം എച്ച്. ഒരു തെളിവും ഇവിടെ പരാമർശിച്ചിട്ടില്ല. പേർഷ്യ എന്ന വാക്കിൽ യഥാർത്ഥത്തിൽ 'എസ്' അടങ്ങിയിരിക്കുന്നു, ഈ സിദ്ധാന്തം ശരിയാണെങ്കിൽ 'പെർഹിയ' ആയിരിക്കണം. പേർഷ്യൻ, ഇന്ത്യൻ, ഗ്രീക്ക്, ചൈനീസ്, അറബിക് സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ എപ്പിഗ്രാഫിന്റെയും സാഹിത്യ തെളിവുകളുടെയും വെളിച്ചത്തിൽ, ഇപ്പോഴത്തെ പ്രബന്ധം മുകളിൽ പറഞ്ഞ രണ്ട് സിദ്ധാന്തങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു. 'സിന്ധു' പോലുള്ള വേദകാലം മുതൽ 'ഹിന്ദു' ഉപയോഗത്തിലുണ്ടായിരുന്നുവെന്നും 'സിന്ധു' എന്നതിന്റെ പരിഷ്കരിച്ച രൂപമാണ് 'ഹിന്ദു' എന്നും അതിന്റെ മൂലം 'എച്ച്' എന്ന് ഉച്ചരിക്കുന്നതിനുപകരം നിലനിൽക്കുന്നുവെന്ന അനുമാനത്തെ തെളിവുകൾ പിന്തുണയ്ക്കുന്നു. സൗരാഷ്ട്രനിൽ 'എസ്'. എപ്പിഗ്രാഫിക് തെളിവുകൾ ഹിന്ദു എന്ന വാക്കിന്റെ പേർഷ്യൻ രാജാവായ ദാരിയസിന്റെ ഹമദാൻ, പെർസെപോളിസ്, നഖ്ഷ്-ഇ-റുസ്തം ലിഖിതങ്ങളിൽ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു 'ഹിഡു' ജനസംഖ്യയെ പരാമർശിക്കുന്നു. ഈ ലിഖിതങ്ങളുടെ തീയതി ബിസി 520-485 കാലഘട്ടത്തിലാണ്. ഈ യാഥാർത്ഥ്യം സൂചിപ്പിക്കുന്നത്, ക്രിസ്തുവിന് 500 വർഷത്തിലേറെ മുമ്പ്, 'ഹായ് (എൻ) ഡു' എന്ന വാക്ക് ഉണ്ടായിരുന്നു. ഡാരിയസിന്റെ പിൻഗാമിയായ സെറെക്സെസ് തന്റെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളുടെ പേരുകൾ പെർസെപോളിസിലെ തന്റെ ലിഖിതങ്ങളിൽ നൽകുന്നു. 'ഹിഡുവി'ന് ഒരു ലിസ്റ്റ് ആവശ്യമാണ്. ക്രി.മു. 485-465 കാലഘട്ടത്തിൽ ഭരിച്ച സെറക്സുകൾ പെർസെപോളിസിലെ ഒരു ശവകുടീരത്തിന് മുകളിൽ മൂന്ന് രൂപങ്ങളുണ്ട്. അർട്ടാക്സെറക്സുകൾ (ബിസി 404-395) എന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു ലിഖിതത്തിൽ 'ഇയാം ഖതഗുവിയ' (ഇത് സാറ്റിജിഡിയൻ), 'അയാം ഗാ (എൻ) ദാരിയ '(ഇതാണ് ഗാന്ധാര),' ഇയാം ഹായ് (എൻ) ഡുവിയ '(ഇതാണ് ഹായ് (എൻ) ഡു). അശോകൻ (ബിസി മൂന്നാം നൂറ്റാണ്ട്) ലിഖിതങ്ങൾ 'ഇന്ത്യ'യ്ക്ക്' ഹിഡ ',' ഇന്ത്യൻ രാജ്യം 'എന്നതിന്' ഹിഡ ലോക 'തുടങ്ങിയ പദങ്ങൾ പതിവായി ഉപയോഗിക്കുന്നു. അശോകൻ ലിഖിതങ്ങളിൽ, 'ഹിഡ' യും അവളുടെ ഉത്ഭവ രൂപങ്ങളും 70 ലധികം തവണ ഉപയോഗിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അശോകന്റെ ലിഖിതങ്ങൾ ബിസി മൂന്നാം നൂറ്റാണ്ടിലെങ്കിലും 'ഹിന്ദ്' എന്ന പേരിന്റെ പ്രാചീനത നിർണ്ണയിക്കുന്നു. ഷാഹ്പൂർ രണ്ടാമന്റെ (എ.ഡി 310) പെർസെപോളിസ് പഹ്‌ൽവി ലിഖിതങ്ങൾ. അക്കീമെനിഡ്, അശോകൻ, സസാനിയൻ പഹ്‌ൽവി എന്നിവരുടെ രേഖകളിൽ നിന്നുള്ള എപ്പിഗ്രാഫിക് തെളിവുകൾ എ ഡി എട്ടാം നൂറ്റാണ്ടിൽ 'ഹിന്ദു' എന്ന പദം അറബ് ഉപയോഗത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന അനുമാനത്തിൽ ഒരു വ്യവസ്ഥ സ്ഥാപിച്ചു. 'ഹിന്ദു' എന്ന പദത്തിന്റെ പുരാതന ചരിത്രം സാഹിത്യ തെളിവുകൾ കുറഞ്ഞത് ബിസി 8 എങ്കിലും, ചിലപ്പോൾ ബിസി 1000 ലും എടുക്കുന്നു പഹ്‌ൽവി അവെസ്റ്റയിൽ നിന്നുള്ള തെളിവുകൾ അവെസ്തയിലെ സംസ്‌കൃത സപ്ത-സിന്ധുവിനായി ഹപ്‌ത-ഹിന്ദു ഉപയോഗിക്കുന്നു, അവെസ്ത ബിസി 5000-1000 കാലഘട്ടത്തിലാണ്. ഇതിനർത്ഥം 'ഹിന്ദു' എന്ന പദം 'സിന്ധു' എന്നതിന് പഴക്കമുള്ളതാണ് എന്നാണ്. Ig ഗ്വേദത്തിൽ വേദികൾ ഉപയോഗിക്കുന്ന ഒരു ആശയമാണ് സിന്ധു. അങ്ങനെ, ig ഗ്വേദത്തിന്റെ അത്രയും പഴക്കം ചെന്ന 'ഹിന്ദു' ആണ്. അവെസ്താൻ ഗാത 'ശതിർ' 163-ാം വാക്യത്തിൽ വേദ വ്യാസ് ഗുസ്താഷ്പിന്റെ കൊട്ടാരത്തിലേക്കുള്ള സന്ദർശനത്തെക്കുറിച്ച് സംസാരിക്കുകയും വേദ വ്യാസ് സോറസ്ട്രയുടെ സാന്നിധ്യത്തിൽ 'മാൻ മാർഡെ ആം ഹിന്ദ് ജിജാദ്' എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു. (ഞാൻ 'ഹിന്ദിൽ' ജനിച്ച ആളാണ്.) ശ്രീകൃഷ്ണന്റെ (ബിസി 3100) മൂത്ത സമകാലികനായിരുന്നു വേദവ്യാസ്. ഗ്രീക്ക് ഉപയോഗം (ഇന്തോയ്) ഗ്രീക്ക് അക്ഷരമാലയിൽ അഭിലാഷങ്ങളില്ലാത്തതിനാൽ യഥാർത്ഥ 'എച്ച്' ഉപേക്ഷിക്കപ്പെട്ട മൃദുവായ 'ഹിന്ദു' രൂപമാണ് 'ഇന്തോയ്' എന്ന ഗ്രീക്ക് പദം. ഗ്രീക്ക് സാഹിത്യത്തിൽ ഹെകറ്റേയസും (ബിസി ആറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ) ഹെറോഡൊട്ടസും (ബിസി അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ) ഗ്രീക്ക് സാഹിത്യത്തിൽ 'ഇൻഡോയ്' എന്ന പദം ഉപയോഗിച്ചു, ഗ്രീക്കുകാർ ഈ 'ഹിന്ദു' വേരിയന്റ് ബിസി ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഉപയോഗിച്ചുവെന്ന് സൂചിപ്പിക്കുന്നു. എബ്രായ ബൈബിൾ (ഹോഡു) ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എബ്രായ ബൈബിൾ 'ഹോഡു' എന്ന പദം ഉപയോഗിക്കുന്നു, അത് ഒരു 'ഹിന്ദു' യഹൂദ തരം ആണ്. ബിസി 300 ന് മുമ്പുള്ള, എബ്രായ ബൈബിൾ (പഴയ നിയമം) ഇസ്രായേലിൽ സംസാരിക്കുന്ന എബ്രായ ഭാഷയായി കണക്കാക്കപ്പെടുന്നു, ഇന്ന് ഇന്ത്യയ്ക്കും ഹോഡു ഉപയോഗിക്കുന്നു. ചൈനീസ് സാക്ഷ്യം (ഹിയാൻ-ടു) 100 ബിസി 11 ഓടെ ചൈനക്കാർ 'ഹിന്ദു' എന്നതിന് 'ഹിൻ-ടു' എന്ന പദം ഉപയോഗിച്ചു. സായ്-വാങ് (ബിസി 100) പ്രസ്ഥാനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ, സായ്-വാങ് തെക്കോട്ട് പോയി കി-പിൻ കടന്ന് ഹിയാൻ-ടു കടന്ന് ചൈനീസ് വാർഷികങ്ങൾ ശ്രദ്ധിക്കുന്നു . പിൽക്കാല ചൈനീസ് സഞ്ചാരികളായ ഫാ-ഹിയാൻ (എ.ഡി അഞ്ചാം നൂറ്റാണ്ട്), ഹുവാൻ-സാങ് (എ.ഡി ഏഴാം നൂറ്റാണ്ട്) എന്നിവ അല്പം മാറ്റം വരുത്തിയ 'യിന്റു' പദം ഉപയോഗിക്കുന്നുണ്ടെങ്കിലും 'ഹിന്ദു' ബന്ധം ഇപ്പോഴും നിലനിർത്തി. ഇന്നുവരെ, 'യിന്റു' എന്ന പദം ഉപയോഗിക്കുന്നത് തുടരുന്നു. വായിക്കുക: https://www.hindufaqs.com/some-common-gods-that-appears-in-all-major-mythologies/ എല്ലാ പ്രധാന പുരാണങ്ങളിലും പ്രത്യക്ഷപ്പെടുന്ന ചില സാധാരണ ദൈവങ്ങൾ പ്രീ-ഇസ്ലാമിക് അറബി സാഹിത്യം ഇസ്താംബൂളിലെ മക്താബ്-ഇ-സുൽത്താനിയ ടർക്കിഷ് ലൈബ്രറിയിൽ നിന്നുള്ള പുരാതന അറബി കവിതകളുടെ ഒരു സമാഹാരമാണ് സൈർ-ഉൽ-ഒകുൽ. മുഹമ്മദ് നബിയുടെ അങ്കിൾ ഒമർ-ബിൻ-ഇ-ഹാഷാമിന്റെ ഒരു കവിത ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശംസയിൽ മഹാദേവ് (ശിവൻ) ആണ് കവിത, ഇന്ത്യയ്ക്ക് 'ഹിന്ദും' ഇന്ത്യക്കാർക്ക് 'ഹിന്ദുവും' ഉപയോഗിക്കുന്നു. ഉദ്ധരിച്ച ചില വാക്യങ്ങൾ ഇതാ: വാ അബലോഹ അജാബു ആർമിമാൻ മഹാദേവോ മനോജയിൽ ഇലാമുദ്ദീൻ മിൻഹും വാ സായത്തരു സമർപ്പണത്തോടെ ഒരാൾ മഹാദേവിനെ ആരാധിക്കുകയാണെങ്കിൽ, ആത്യന്തിക വീണ്ടെടുപ്പ് ലഭിക്കും. കാമിൽ ഹിന്ദ ഇ യ au മാൻ, വാ യാകുളം നാ ലതബഹാൻ ഫോയാനക് തവാജരു, വാ സഹാബി കേ യാം ഫെമ. (ഓ, കർത്താവേ, ആത്മീയ ആനന്ദം കൈവരിക്കാൻ കഴിയുന്ന ഹിന്ദിൽ ഒരു ദിവസത്തെ താമസം എനിക്ക് നൽകൂ.) മസായാരെ അഖലകൻ ഹസനൻ കുല്ലാഹും, സുമ്മ ഗാബുൾ ഹിന്ദു നജുമാം അജ. (എന്നാൽ ഒരു തീർത്ഥാടനം എല്ലാവർക്കും അർഹമാണ്, മഹാനായ ഹിന്ദു വിശുദ്ധരുടെ കൂട്ടായ്മ.) ലാബി-ബിൻ-ഇ അക്താബ് ബിൻ-ഇ ടർഫയുടെ മറ്റൊരു കവിതയ്ക്ക് സമാനമായ ഒരു സമാഹാരമുണ്ട്, ഇത് മുഹമ്മദിന് 2300 വർഷങ്ങൾക്ക് മുമ്പുള്ളതാണ്, അതായത് ബിസി 1700 ബിസി ഇന്ത്യയ്ക്ക് 'ഹിന്ദ്', ഇന്ത്യക്കാർക്ക് 'ഹിന്ദു' എന്നിവയും ഈ കവിതയിൽ ഉപയോഗിക്കുന്നു. സമ, യജൂർ, ig ഗ്, അഥർ എന്നീ നാല് വേദങ്ങളും കവിതയിൽ പരാമർശിക്കപ്പെടുന്നു. ഈ കവിത ന്യൂഡൽഹിയിലെ ലക്ഷ്മി നാരായൺ മന്ദിറിലെ കോളങ്ങളിൽ ഉദ്ധരിക്കുന്നു, ഇത് സാധാരണയായി ബിർള മന്ദിർ (ക്ഷേത്രം) എന്നറിയപ്പെടുന്നു. ചില വാക്യങ്ങൾ ഇപ്രകാരമാണ്: ഹിന്ദ ഇ, വാ അരഡകല്ല മന്യൊനൈഫൈൽ ജിക്കരാത്തൂൺ, ആയ മുവേർക്കൽ അരാജ് യുഷയ്യ നോഹ മിനാർ. (ഹിന്ദുവിന്റെ ദിവ്യരാജ്യമേ, നീ ഭാഗ്യവാൻ, നീ ദിവ്യജ്ഞാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദേശമാണ്.) വഹാലത്ജലി യത്തുൻ ഐനാന സഹാബി അഖതുൻ ജിക്ര, ഹിന്ദത്തുൻ മിനൽ വഹാജയഹി യോനജലൂർ റസു. (ആ ആഘോഷ പരിജ്ഞാനം ഹിന്ദു വിശുദ്ധരുടെ വാക്കുകളുടെ നാലിരട്ടി സമൃദ്ധിയിൽ അത്തരം മിഴിവോടെ തിളങ്ങുന്നു.) യാകുലൂനല്ലാഹ അഹ്‌ലാൽ അറഫ് അലമീൻ കുല്ലാഹും, വേദ ബുക്കുൻ മാലം യോനജയ്ലാത്തൻ ഫത്താബെ-യു ജിക്കരാത്തുൽ. (ദൈവം എല്ലാവരോടും കൽപിക്കുന്നു, ദിവ്യബോധത്തോടെ ഭക്തിയോടെ വേദം കാണിച്ച ദിശ പിന്തുടരുന്നു.) വഹോവ അലാമസ് സമ വാൽ യജുർ മിനല്ലഹായ് താനജീലൻ, യോബസാരിയോണ ജാറ്റുൻ, ഫാ ഇ നോമാ യാ അഖിഗോ മുട്ടിബയൻ. (മനുഷ്യനായ സമയും യജൂറും സഹോദരന്മാരേ, നിങ്ങളെ രക്ഷയിലേക്ക് നയിക്കുന്ന പാത പിന്തുടർന്ന് ജ്ഞാനം കൊണ്ട് നിറഞ്ഞിരിക്കുന്നു.) രണ്ട് റിഗുകളും അഥർ (വാ) യും സാഹോദര്യത്തെ പഠിപ്പിക്കുന്നു, അവരുടെ മോഹത്തിന് അഭയം നൽകുന്നു, ഇരുട്ട് പരത്തുന്നു. വാ ഇസ നെയ്ൻ ഹുമ റിഗ് അഥർ നസാഹിൻ കാ ഖുവാത്തൂൺ, വാ അസനത്ത് അല-ഉദാൻ വബോവ മാഷ ഇ രതൂൺ. നിരാകരണം: മുകളിലുള്ള വിവരങ്ങൾ വിവിധ സൈറ്റുകളിൽ നിന്നും ചർച്ചാ ഫോറങ്ങളിൽ നിന്നും ശേഖരിക്കുന്നു. മുകളിലുള്ള ഏതെങ്കിലും പോയിന്റുകളെ പിന്തുണയ്‌ക്കുന്ന ദൃ solid മായ തെളിവുകളൊന്നുമില്ല.
ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക് കൈമാറാൻ തീരുമാനിച്ച് കർണാടക സർക്കാർ. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിര്‍ത്തിക്ക് ... മദനിക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക സർക്കാർ; അന്തിമ വാദം കേൾക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി ഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസിൽ പുതിയ തെളിവുകൾ ഉണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് ക‌ർണാടക സർക്കാർ. മദനി ഉൾപ്പെടെ 21 ... കോവിഡ്-19 മുൻകരുതൽ ഡോസ്: ജോലിസ്ഥലത്തും വീടുതോറും വാക്സിനേഷനുകൾ നടത്താനൊരുങ്ങി കർണാടക സർക്കാർ 75 ദിവസത്തെ കൊവിഡ് വാക്‌സിൻ അമൃത് മഹോത്സവ് നടപ്പിലാക്കുന്നതിനായി പുതിയ പദ്ധതി തയ്യാറാക്കി കർണാടക സർക്കാർ. ജോലിസ്ഥലത്ത് വാക്‌സിനേഷനും വീടുതോറുമുള്ള കുത്തിവയ്പ്പ് ഡ്രൈവും നടത്തുന്നതിന് ജില്ല തിരിച്ചുള്ള ... നിര്‍ബന്ധിത പരിവര്‍ത്തനത്തിന് അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും : ഓര്‍ഡിനന്‍സിലൂടെ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ അംഗീകാരം നല്‍കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ ... ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണി; ഹിജാബ് കേസിൽ വിധി പറഞ്ഞ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കർണാടക സർക്കാർ ബംഗലൂരു: ഇസ്ലാമിക ഭീകരവാദികളുടെ വധഭീഷണിയെ തുടർന്ന് ഹിജാബ് കേസിൽ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ... ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ ബംഗലൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ എസ് എസ് – ബജരംഗദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ. ... ‘ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ല‘: കർണാടക സർക്കാർ ഹൈക്കോടതിയിൽ ബംഗലൂരു: ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ ... ‘ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ല’: സ്‌കൂളുകളിലെ ഹിജാബ് നിരോധനം ശരിവച്ച്‌ കര്‍ണാടക സര്‍ക്കാര്‍ ഉഡുപ്പി: ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. സമത്വത്തെയും അഖണ്ഡതയെയും ക്രമസമാധാനത്തെയും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ... മതപരിവര്‍ത്തന നിരോധന നിയമം: ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക​ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബെംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍. ബില്‍ സഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്‌പി, ബജ്റംഗദള്‍ ... കൊവിഡ് നിയന്ത്രണ വിധേയം; ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക സർക്കാർ ബംഗളൂരു: ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ ആറു മുതല്‍ സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനൊരുങ്ങി കര്‍ണാടക സർക്കാർ. കഴിഞ്ഞയാഴ്ച ഒമ്പതു മുതല്‍ 12 വരെയുള്ള ... കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സർക്കാർ ബംഗളുരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സർക്കാർ. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശ. ഏഴ് ദിവസം ... കൊവിഡ് വ്യാപനം; മുഹറം ഘോഷയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ ബംഗലൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറം ഘോഷയാത്രക്ക് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 20 വരെയാണ് നിരോധനം. ആരാധനാലയങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. കൊവിഡ് നിയന്ത്രണങ്ങൾ ... കര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് 1000 കോടി: വൻ പദ്ധതി പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍ ബെംഗളൂരു: സംസ്ഥാനത്തെ കര്‍ഷകരുടെ മക്കള്‍ക്കായി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. 1000 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധികാരത്തിലെത്തിയതിന് ശേഷം ... ‘ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട’; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് നൽകി കർണാടക സർക്കാർ ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന ഉത്തരവ് തിരുത്തി കര്‍ണാടക സര്‍ക്കാര്‍. കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ... കര്‍ണാടകയില്‍ കൊവിഡ് നിയന്ത്രണ വിധേയം; കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍, ജൂ​ലൈ അ​ഞ്ചി​നു​ശേ​ഷം മാ​ളു​ക​ള്‍ തു​റ​ന്നേ​ക്കും ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ഇ​തിന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ അ​ഞ്ചു മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ഷോ​പ്പി​ങ് മാ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നു​ള്ള ... കോവിഡിൽ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിൽ കര്‍ണാടകയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വരുമാനമാര്‍ഗ്ഗമുള്ള അംഗത്തെ നഷ്ടമായ ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ക്കാണ് ... ”ജാമ്യം അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ട്”​ മഅ്​ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഡൽഹി: പി.ഡി.പി നേതാവ്​ അബ്ദുല്‍ നാസര്‍ മഅ്​ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി നൽകി. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ മഅ്​ദനിക്ക്​ ... കോവിഡ് രണ്ടാം തരംഗം​: ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ്​ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്​മെന്‍റുകളിലും റെസിഡന്‍ഷ്യല്‍ ... ‘കര്‍ണാടകത്തില്‍ ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായം’; പദ്ധതികള്‍ പ്രഖ്യാപിച്ച്‌ യെദിയൂരപ്പ സർക്കാർ ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ണാടക‌ സര്‍ക്കാര്‍. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് ... ‘പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും’; സ്കൂള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍ കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും ജനുവരി 1 മുതല്‍ തുറക്കാന്‍ നിര്‍ദേശിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. പത്താം ക്ലാസ്, രണ്ടാം വര്‍ഷ പി.യു.സി (12-ാം ... Page 1 of 2 1 2 Next Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
എന്നാല്‍ ‘അങ്ങനേം ഇങ്ങനേം മുമ്മാസം’ കഴിച്ചുകൂട്ടേണ്ട കാര്യമേയില്ല, ചുറ്റിലുമൊന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ മതിയെന്നാവും കണ്ണൂര്‍ കതിരൂരിലെ സജീവന്‍ കാവുങ്കരയെന്ന കര്‍ഷകന്‍ പറയുക. താളും തവരയും (തകര) മാത്രമല്ല, ഭക്ഷണമാക്കാവുന്നതും പോഷകസമൃദ്ധവുമായ മൂവായിരത്തോളം ഇലച്ചെടികള്‍ കേരളത്തിലുണ്ട് എന്ന് ഇലവര്‍ഗ്ഗങ്ങളെക്കുറിച്ച് സ്വന്തം നിലയ്ക്ക് ഗവേഷണം നടത്തുന്ന ഈ കര്‍ഷകന്‍ പറയുന്നു. സജീവന്‍ കാവുങ്കര വൈവിധ്യമേറിയതും ഔഷധമൂല്യമുളളതുമായ ഇലകള്‍ പച്ചയായും പാകം ചെയ്തും കഴിച്ചിരുന്ന ഒരു കാലം നമുക്കുമുണ്ടായിരുന്നു. ഇന്ന് ഇലക്കറികള്‍ക്ക് നമ്മുടെ തീന്‍മേശയില്‍ പ്രാധാന്യം കുറവാണ്. ഉണ്ടെങ്കില്‍ത്തന്നെ നമ്മള്‍ അറിയുന്നതും ഉപയോഗിക്കുന്നതുമായ ഇലകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. എന്നാല്‍ സജീവന്‍ കാവുങ്കരയോട് സംസാരിച്ചാല്‍ നമുക്ക് മനസ്സിലാവും വലിയൊരു പോഷകക്കലവറയാണ് നമ്മുടെ ശ്രദ്ധയെത്താതെ മുറ്റത്തും പറമ്പിലും പടര്‍ന്ന് പച്ചപിടിച്ച് കിടക്കുന്നതെന്ന്. “കേരളത്തില്‍ത്തന്നെ മൂവായിരത്തിലധികം ഭക്ഷ്യയോഗ്യമായ ഇലകളുണ്ടെങ്കിലും വെറും ഇരുപതില്‍ത്താഴെ ഇലകള്‍ മാത്രമാണ് നാം അറിയുന്നതും ഉപയോഗിക്കുന്നതുമെന്നതാണ് യാഥാര്‍ത്ഥ്യം,” പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ഇന്ത്യന്‍ ഫാര്‍മേഴ്സ് റൈറ്റ് ആക്ട് പ്രകാരം കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള അഥോറിറ്റിയില്‍ 84 ഇലച്ചെടികള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവന്‍ കാവുങ്കര ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. നാം നശിപ്പിച്ചുകളയുന്നതും ശ്രദ്ധിക്കാത്തതുമായ ധാരാളം ഇലകള്‍ യഥാര്‍ത്ഥത്തില്‍ ഭക്ഷ്യയോഗ്യവും ഔഷധമൂല്യമുള്ളതുമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “തലമുറകളായി പച്ചക്കറി മാത്രം കഴിക്കുന്നവരാണ് ഞങ്ങളുടെ കുടുംബം. അത്തരമൊരു ഭക്ഷ്യശീലം വളര്‍ന്നപ്പോഴും പിന്തുടര്‍ന്നുവെന്നുമാത്രം,” പച്ചിലകളെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം വളര്‍ന്നതിനെക്കുറിച്ച് സജീവന്‍ വിശദമാക്കുന്നു. “പഴയ ഇല്ലപ്പറമ്പായതിനാല്‍ കാടും പച്ചപ്പും നിറഞ്ഞ അന്തരീക്ഷമാണ് ചുറ്റിലും. ഒരുപാട് ഭക്ഷ്യവൈവിധ്യം തൊടിയില്‍ത്തന്നെയുണ്ട്. പിന്നെ മുത്തശ്ശിമാരും മറ്റും കഴിക്കുന്നത് കണ്ട് അത് തന്നെ പിന്തുടര്‍ന്നു.” നായ് കരിമ്പ് – നരി കരിമ്പ് – ചണ്ണക്കൂവ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സസ്യം: കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ ഈ ചെടിയുടെ ഇലകള്‍ കാലാകാലങ്ങളായി ഭക്ഷണത്തിന് ഉപയോഗിക്കുന്നുവെന്ന് സജീവന്‍ കാവുങ്കര ചൂണ്ടിക്കാട്ടുന്നു. ”പൊതുരംഗത്തൊക്കെ ഇടപെടാന്‍ തുടങ്ങിയ ശേഷമാണ് ഭക്ഷ്യസുരക്ഷയെക്കുറിച്ചൊക്കെ ചിന്തിച്ചുതുടങ്ങിയത്. എങ്ങനെ ജീവിതച്ചെലവ് കുറയ്ക്കാമെന്ന ചിന്തയില്‍ നമ്മുടെ ആവാസവ്യവസ്ഥയിലുളള സസ്യങ്ങളിലൂടെ തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പിയ്ക്കാമെന്ന സങ്കല്പത്തിലേക്കെത്തി. ഇത്തരം ഭക്ഷണം പ്രചരിപ്പിയ്ക്കാനായിരുന്നു പിന്നീടുളള ശ്രമങ്ങളെല്ലാം.” 2010-ലാണ് അതൊരു ക്യാംപെയിനായി തുടങ്ങുന്നത് എന്ന് സജീവന്‍. കഴിക്കാവുന്ന മുപ്പതിലധികം ഇലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് അക്കാദമിക് വിഷയമാക്കി വികസിപ്പിച്ചെടുത്തു. സെമിനാറുകളായും ഡെമോയായും അവതരിപ്പിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ലാസ്സുകളും ക്യാംപെയ്നുകളും നടത്തി. അങ്ങനെയാണ് സജീവന്‍ കാവുങ്കര പച്ചിലഭക്ഷണത്തിന്‍റെ പ്രചാരകനായി മാറുന്നത്. പ്രാദേശികമായ വ്യത്യാസങ്ങള്‍ ഇലകളിലുമുണ്ട് എന്ന് ഇതിനെക്കുറിച്ച് പഠിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ ധാരാളമായി സഞ്ചരിച്ച് പഠിച്ച സജീവന്‍ പറഞ്ഞുതരുന്നു. “നമ്മള്‍ കഴിക്കുന്നതുകൊണ്ട് മാത്രം ഇലകള്‍ ഭക്ഷ്യയോഗ്യമായിരിക്കണമെന്നില്ല. ചിലത് ധാരാളമായി കഴിച്ചാല്‍ അപകടകാരിയായിരിക്കും.” മൂന്ന് വിഭാഗങ്ങളായി കേരളത്തിലെ ഭക്ഷ്യയോഗ്യമായ ഇലകളെ വേര്‍തിരിച്ചു. ആ തരംതിരവ് അദ്ദേഹം വിശദമായി പറഞ്ഞുതന്നു: ”നമ്മുടെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശിക്കപ്പെട്ട സാധനങ്ങളും പച്ചക്കറികളും തന്നെ വേണമെന്ന ശാഠ്യം ആദ്യം മാറണം. എന്‍റെ വീട്ടില്‍ വര്‍ഷങ്ങളായി സാമ്പാര്‍ വയ്ക്കുന്നത് താളിന്‍തണ്ട്, ചേനത്തണ്ട്, ചേമ്പിന്‍തണ്ട്, വിവിധതരം കായ, പപ്പായ, ചീര, ബിലാത്തിച്ചക്ക(ശീമച്ചക്ക/കടച്ചക്ക), വിവിധ തരം ഇലകള്‍ എന്നിവ ഉപയോഗിച്ചാണ്.” കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പച്ചക്കറികള്‍ വാങ്ങാനായി കടയിലേക്ക് പോയിട്ടേയില്ല എന്ന് അദ്ദേഹം പറയുന്നു. “ഇവിടെ കൃഷി ചെയ്തുണ്ടാക്കി മിച്ചം വരുന്നത് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും നല്‍കും. അവരുടെ കയ്യിലുളളത് ഇങ്ങോട്ടും കൈമാറും. ഒരു മാസത്തെ ജീവിതച്ചെലവ് മൂവായിരം രൂപയില്‍ത്താഴെയാണ്,” ഈ കണ്ണൂരുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. ”ഋതുഭേദങ്ങളനുസരിച്ച് കൃഷി ചെയ്യണം. ഓരോ ഋതുക്കളിലും കിട്ടുന്ന പച്ചക്കറികളും കായകളുമുപയോഗിച്ച് വേണം വിഭവങ്ങളുണ്ടാക്കേണ്ടത്. ഇതനുസരിച്ച് നമ്മുടെ രുചിബോധം മാറണം. എല്ലാ കാലത്തും വീട്ടില്‍ തക്കാളി കൃഷി ചെയ്യണമെന്ന് വാശിപിടിച്ചാല്‍ കൃത്രിമ വളങ്ങളും കീടനാശിനികളുമെല്ലാം സ്വീകരിക്കേണ്ടി വന്നേക്കും. അടുക്കളത്തോട്ടത്തില്‍ എപ്പോഴും രണ്ട് പപ്പായ, അഞ്ച് ചേമ്പ്, കറിവേപ്പില, കാന്താരി എന്നിവ നിലനിര്‍ത്താന്‍ ശ്രമിക്കണം. മറ്റു പച്ചക്കറികളൊക്കെ അനുയോജ്യമായ കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ചെയ്താല്‍ മതി,” എന്നാണ് സജീവന്‍റെ പക്ഷം. ”ഭക്ഷ്യയോഗ്യമായ സസ്യങ്ങളെപ്പറ്റി പറയുമ്പോള്‍ പലര്‍ക്കും അറിയേണ്ടത് അത് ഏതൊക്കെ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കാം എന്നതാണ്. അല്ലാതെ നാളെ നമ്മുടെ മക്കള്‍ക്ക് കൊടുക്കേണ്ട വിഷരഹിതമായ ഒരു ഇലയുടെയെങ്കിലും സംശയനിവാരണമല്ല. ഏതെങ്കിലും ഒരു ഇല അല്ലെങ്കില്‍ കായ ഭക്ഷ്യയോഗ്യമാണ് എന്നറിഞ്ഞാല്‍ അതെത്ര അളവുവരെ ആകാമെന്നും എന്തൊക്കെ വിഭവങ്ങള്‍ തയ്യാറാക്കാമെന്നും നമ്മള്‍ അറിയണം. തഴുതാമ ഭക്ഷ്യയോഗ്യമാണെന്ന് അറിയുന്നവര്‍ അത് തോരനാക്കി കഴിക്കുന്നത് അപകടമാണെന്ന് അറിയുന്നില്ല. അത് ദിവസവും കഴിക്കുന്നത് നല്ലതല്ല.” സജീവന്‍ തുടരുന്നു. സജീവന്‍ കാവുങ്കര ”എന്തുകൃഷി ചെയ്യുമ്പോളും നമുക്കാവശ്യമുളളത് ചെയ്യുക. അഞ്ചു സെന്‍റ് സ്ഥലത്ത് ആവശ്യമായ അടുക്കളത്തോട്ടം ഡിസൈന്‍ ചെയ്യണം. നമ്മുടെ കണ്‍മുന്നില്‍ത്തന്നെ ധാരാളം ഭക്ഷ്യയോഗ്യമായ ഇലകളുണ്ട്. അവയെ ഉപയോഗപ്പെടുത്തണം…” കാലാവസ്ഥയുമായി സസ്യങ്ങളെ ബന്ധിപ്പിക്കുന്നതാണ് നമ്മള്‍ ചെയ്യുന്ന മണ്ടത്തരം എന്ന് അദ്ദേഹം പറയുന്നു. “അതാത് ഋതുക്കളിലെ കാലാവസ്ഥയുമായാണ് സസ്യങ്ങള്‍ക്ക് ബന്ധം. ഒരു ഇലയ്ക്കും മാസങ്ങളുമായി പ്രശ്നങ്ങളില്ല. കാലാവസ്ഥയുമായി ബന്ധപ്പെടുമ്പോള്‍ ജനിതകസ്വഭാവത്തില്‍ വ്യത്യാസങ്ങളുണ്ടാകാം. ചില സസ്യങ്ങള്‍ക്ക് ചില മാസങ്ങളില്‍ കയ്പ് രസമുണ്ടാകും. ആന്തരികജലാംശം കുറയുന്നതു കൊണ്ടാണിത്.” അറിവുകളേക്കാള്‍ അഭ്യൂഹങ്ങളാണ് കഴിക്കാവുന്ന ഇലവര്‍ഗ്ഗങ്ങളെക്കുറിച്ച് അധികവും പ്രചരിക്കുന്നത്. “കര്‍ക്കിടകത്തില്‍ പത്തില തെരഞ്ഞെടുത്ത് കഴിക്കുന്നവരുണ്ട്. കര്‍ക്കിടക മാസത്തിലാണ് ഇലകളുടെ സമൃദ്ധിയെന്നു പറയുന്നത്. മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് കാലാവസ്ഥയില്‍ ധാരാളം മാറ്റങ്ങള്‍ വന്നു. മുരിങ്ങ ഇലയ്ക്ക് ഔഷധഗുണം കൂടുതലാണ്. എന്നുവെച്ച് കൂടുതലായി കഴിച്ചാലും കുഴപ്പമൊന്നുമില്ല. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ അവിടെയുമൊരു ആപേക്ഷികത നമ്മള്‍ ചിന്തിക്കണം. ആളുകള്‍ കര്‍ക്കിടകമാസത്തില്‍ മുരിങ്ങയില കഴിക്കുന്നത് നിര്‍ത്തി കടയിലെ വിഷമരുന്നുകളടിച്ച കാബേജും മറ്റും വാങ്ങിക്കഴിച്ചാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങ പാടില്ലെന്നു പറയുന്നതില്‍ എന്താണ് പ്രസക്തി,” അദ്ദേഹം ചോദിക്കുന്നു. ”കഞ്ഞിവെളളം കുടിക്കുന്നത് നല്ലതാണെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ നമ്മള്‍ കൃഷി ചെയ്തുണ്ടാക്കുന്ന അരിയില്‍ നിന്നുളള കഞ്ഞിവെളളമാണെങ്കില്‍ മാത്രമാണ് നമ്മള്‍ കുടിക്കേണ്ടത്. മറ്റുളള കഞ്ഞിവെളളം കുടിക്കരുതെന്നേ ഞാന്‍ പറയൂ. മാത്രമല്ല നമ്മുടെ പറമ്പിലെ സസ്യങ്ങള്‍ക്ക് പോലും ഒഴിക്കാന്‍ കൊളളില്ല,” എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. രുചിക്ക് പ്രാധാന്യം നല്‍കി ഭക്ഷണം ചിട്ടപ്പെടുത്തിയപ്പോള്‍ പോഷകസമൃദ്ധമായ പലതും പ്ലേറ്റിന് പുറത്തുപോയി. കഴിക്കാവുന്ന സസ്യങ്ങളുടെ പകുതി പോലും നമ്മള്‍ അറിയുന്നുമില്ല. കഴിക്കുന്നുമില്ലെന്നതാണ് സത്യം. പകരം ഒരുപാട് രാസപദാര്‍ത്ഥങ്ങള്‍ നമ്മുടെ വയറ്റിലെത്തുന്നു. ഇതിന് പകരമായി ചുറ്റും ഇഷ്ടംപോലെ കിട്ടുന്ന ചേമ്പിന്‍തണ്ട്, പപ്പായ, വെളിയിലത്തണ്ട്, തങ്കച്ചീര, വെളുത്തുളളിപ്പുല്ല്, ഉഴുന്ന് ഇല, പയര്‍ ഇല തുടങ്ങിയ ഇലകളെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന് സജീവന്‍ കാവുങ്കര ആവര്‍ത്തിക്കുന്നു. ”നാഗാലാന്‍റ്, മിസോറാം, ആസ്സാം എന്നിവിടങ്ങളില്‍ ഇന്നും ഒരുപാട് ജൈവവൈധ്യവും ഭക്ഷ്യവൈവിധ്യമുണ്ട്. മാംസഭക്ഷണത്തിന്‍റെ കാര്യത്തിലുമുണ്ട് വൈവിധ്യങ്ങള്‍. വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന മാംസമല്ല അവര്‍ കൂടുതല്‍ കഴിക്കുന്നത്. വന്യമായ മാംസമാണ്. അതിനാല്‍ത്തന്നെ അപകടകരമല്ല. അവര്‍ക്ക് താരതമ്യേന രോഗങ്ങളും കുറവായിരിക്കും. എന്തും വാണിജ്യവത്ക്കരിക്കുമ്പോഴാണ് കീടനാശിനിപ്രയോഗവും മറ്റും വരുന്നത്..,” തൊടുപുഴയില്‍ പിഡബ്ലുഡി വൈദ്യുതവിഭാഗത്തില്‍ ജോലിചെയ്യുന്ന സജീവന്‍ പറയുന്നു. നേരത്തെ, സജീവന്‍റെ വീട്ടില്‍ ഡയറി ഫാം ഉണ്ടായിരുന്നു. എന്നാല്‍ ജോലിയും സ്ഥലം മാറ്റവുമൊക്കെയായപ്പോള്‍ ഒരിടവേള വന്നു. ഇപ്പോള്‍ ഫാം വീണ്ടും മികച്ച രീതിയില്‍ വിപുലീകരിക്കാനുളള ശ്രമത്തിലാണ് അദ്ദേഹം. വീട്ടിനോടു ചേര്‍ന്നുളള ഒന്നരയേക്കര്‍ സ്ഥലം തന്നെയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. “പശു, എരുമ, പോത്ത് , താറാവ്, മത്സ്യംവളര്‍ത്തല്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുളള ഒരു ഭക്ഷ്യവൈവിധ്യ ഉദ്യാനമാണ് പ്ലാന്‍ ചെയ്യുന്നത്. പച്ചക്കറികളുടെ ഉത്പാദനവും വിപണനവും ഇതോടൊപ്പമുണ്ടായിരിക്കും. സജീവന്‍ കാവുങ്കര കുടുംബത്തോടൊപ്പം “ഒപ്പം ഒരു ആനിമല്‍ ഹോസ്റ്റല്‍ കൂടി മനസ്സിലുണ്ട്. പശുവിനെ വളര്‍ത്തുന്നവര്‍ക്ക് യാത്രയോ മറ്റോ പോകണമെങ്കില്‍ ഏല്‍പ്പിക്കാവുന്ന തരത്തിലുളള ഒരു ഹോസ്റ്റല്‍. യാത്രകള്‍ പോകുമ്പോള്‍ പശുവിനെ എവിടെയാക്കുമെന്ന പ്രശ്നം പലര്‍ക്കുമുണ്ട്. അക്കാരണം കൊണ്ട് ആരും പശുവിനെ വളര്‍ത്താതിരിക്കണ്ട. സ്ഥലവും ആവശ്യത്തിന് വെളളവുമുണ്ട്. സംയോജിത ഫാം എന്നതാണ് ഉദ്ദേശിക്കുന്നത്,” അദ്ദേഹം ഭാവി പദ്ധതികള്‍ വിശദമാക്കുന്നു. വീട്ടുപറമ്പില്‍ എണ്‍പതിലധികം ഇലവര്‍ഗങ്ങള്‍ സജീവന്‍ പരിപാലിക്കുന്നുണ്ട്. 32 ഇനം വാഴകളുമുണ്ട്. ചേന, ചേമ്പ്, പപ്പായ, പച്ചക്കറികള്‍ എന്നിവയെല്ലാം പറമ്പില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും കൃത്യസമയത്ത് ആവശ്യത്തില്‍ക്കൂടുതല്‍ വിളവ് ലഭിക്കണമെന്ന നിര്‍ബന്ധമൊന്നും ഇല്ല. അതുകൊണ്ട് മരുന്നുതളിക്കലോ വളപ്രയോഗമോ ഇല്ല. നാട്ടില്‍ കൂട്ടുകാര്‍ അംഗങ്ങളായി ‘പുനര്‍നവ’ എന്ന പേരില്‍ ഒരു കൂട്ടായ്മയുണ്ട്. കൃഷിയില്‍ താത്പര്യമുളളവരുടെ ഈ വാട്സ് ആപ്പ് കൂട്ടായ്മയില്‍ കൃഷി സംബന്ധമായ ചര്‍ച്ചകള്‍, സംശയനിവാരണം എന്നിവ നടക്കാറുണ്ട്. കൂടാതെ വിഷരഹിതമായ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനായി പിണറായിയില്‍ കാര്‍ഷിക പൈതൃക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നാടന്‍ പഴങ്ങള്‍, ഇലക്കറികള്‍, കൂമ്പ് , ചേമ്പ് എന്നിവയെല്ലാം ഇവിടെ ലഭിക്കും. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വിപണി കണ്ടെത്തുന്നത് ഓണ്‍ലൈന്‍ വിപണിയാണ് അടുത്തതായി ലക്ഷ്യമിടുന്നത്. ആകാശവാണിയില്‍ ഇലക്കറികളെക്കുറിച്ച് സജീവന്‍ ക്ലാസ്സെടുക്കാറുണ്ട്. ഈ വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സെടുക്കാറുണ്ട്. ഭക്ഷ്യയോഗ്യമായ ഇലകളുടെ സംരക്ഷണം, പ്രചാരണം, ഇലക്കറി ഗവേഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ ദേശീയ സസ്യജനിതക സംരക്ഷണ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്‍റെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് എന്നിവ സജീവന്‍ കാവുങ്കരയ്ക്ക് ലഭിച്ചിട്ടുണ്ട്. കതിരൂരിലെ വാസുദേവന്‍ നമ്പൂതിരിയുടെയും തങ്കം അന്തര്‍ജ്ജനത്തിന്‍റെയും മകനാണ്. എം.പി. സീമയാണ് ഭാര്യ. ആര്യനന്ദ, ഘനശ്യാം എന്നിവരാണ് മക്കള്‍. ഇതുകൂടി വായിക്കാം: 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter You May Also Like ഗോപാല്‍ ദത്ത് ലോകറെക്കോഡ് നേടിയ മല്ലിച്ചെടികളുമായി ആപ്പിള്‍ തോട്ടം സംരക്ഷിക്കാന്‍ മല്ലി വിതച്ചു, 7 അടി ഉയരത്തില്‍ വളരുന്ന മല്ലിക്ക് ലോക റെക്കോഡ് സ്വന്തമാക്കി കര്‍ഷകന്‍ കറ്റാർവാഴ പശ ആദ്യ വൃക്ഷയും ബോധി വൃക്ഷയുടെ കൂടെ പണ്ഡിതപ്പേട്ടിലെ മണ്‍വീട്ടുകാര്‍; കൈകൊണ്ട് മെനയുന്ന മനോഹരമായ വീടുകളുമായി സിന്ധുവും ബിജു ഭാസ്കറും ദത്തെടുക്കാം സിംഹത്തേയും ആനയേയും മലമ്പാമ്പിനേയും! ഇന്‍ഡ്യന്‍ മൃഗശാലകള്‍ അതിനുള്ള വഴിയൊരുക്കുന്നു ചെറുമകള്‍ക്കൊപ്പം ബാലകൃഷ്ണന്‍ ടെറസില്‍ 500 ഇനം കള്ളിമുള്‍ച്ചെടികള്‍! കൊറോണക്കാലത്ത് ബാലകൃഷ്ണന് താങ്ങായത് ഈ ഹോബി കോവിഡ് വന്നുപോയതിന് ശേഷവും മാസങ്ങളോളം ബുദ്ധിമുട്ടുകള്‍ തുടരാം: നിങ്ങള്‍ ചെയ്യേണ്ടതെന്തൊക്കെ? (Image for representation only) അടച്ചിട്ട കാറില്‍ മരിച്ച നിലയില്‍ ഒരു ചെറുപ്പക്കാരന്‍, എ സി ഓണ്‍! ഇത്തരം അപകടം ഒഴിവാക്കാന്‍ എന്തുചെയ്യണം?
പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി സെയ്താലി, കരിയനാട് ... ശ്രീനിവാസൻ കൊലക്കേസിൽ തീവ്രവാദ ബന്ധമെന്ന് എൻഐഎ; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് നിർണായക പങ്ക്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ ഭീകര ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ... പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാൻ വേണ്ടത് 5 കോടിയിലധികം രൂപ; ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കണ്ടെത്തൽ ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനായി ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നതായി വിവരം. ഇസ്ലാമിക രാജ്യങ്ങളിലുള്ള പിഎഫ്‌ഐയുടെ അനുഭാവികളാണ് പണം പിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ... പാലക്കാട് ശ്രീനിവാസൻ വധം; കടയ്‌ക്കുള്ളിൽ കയറി വെട്ടിയ പ്രതിയെ നിയമത്തിന് മുൻപിലെത്തിക്കാൻ കൈ കോർത്ത് സോഷ്യൽ മീഡിയ; ജില്ലാ പോലീസിന്റെ അറിയിപ്പ് പങ്കുവെച്ചത് നിരവധി പേർ; പോലീസ് തേടുന്നത് പോപ്പുലർ ഫ്രണ്ടിന്റെ കൊടും ക്രിമിനലിനെ പാലക്കാട് : മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കൈ കോർത്ത് സോഷ്യൽ മീഡിയ. കടയ്ക്കുള്ളിൽ കയറി ... ഒളിവിൽപ്പോയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട് പാലക്കാട്: മതഭീകരവാദ കേസിൽ എൻഐഎ തിരയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ വീട്ടിൽ റെയ്ഡ്.പാലക്കാട് പട്ടാമ്പിയിലെ വീട്ടിലാണ് റെയ്ഡ്.റൗഫ് ഇവിടെ എത്തിയെന്ന വിവരത്തെ ... പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിന് വീണ്ടും പൂട്ട്; പോലീസ് കസ്റ്റഡിയിൽ വിട്ടു തിരുവനന്തപുരം:നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പോലീസ് കസ്റ്റഡിയിൽ. തൃശൂർ പാവറട്ടി പോലീസ് ആണ് സത്താറിനെ കസ്റ്റഡിയിൽ എടുത്തത്. ഹർത്താൽ ... കർണാടകയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ റെയ്ഡ് ; അഞ്ച് പേർ പിടിയിൽ ബംഗളൂരു : കർണാടകയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ വ്യാപക റെയ്ഡ്. മംഗളൂരു ജില്ലയിലെ പിഎഫ്‌ഐ ബന്ധമുള്ള നേതാക്കളുടെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് റെയ്ഡ് ... ജയിലിൽ കഴിഞ്ഞ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു; കസ്റ്റഡി ആവശ്യപ്പെട്ടത് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊച്ചി: മത ഭീകരവാദ കേസിൽ ജയിലിൽ കഴിഞ്ഞ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് സോണൽ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാൻ, ... ആരോഗ്യമില്ല, ജയിലിൽ കിടക്കാൻ അസൗകര്യമുണ്ട്, ഉടൻ ജാമ്യം നൽകണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരായ എൻഐഎ കേസിൽ ജാമ്യം ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി അടിയന്തരമായി ... പോപ്പുലർ ഫ്രണ്ട് നിരോധനം; യുഎപിഎ ട്രിബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസറായി ജസ്റ്റീസ് ദിനേശ് കുമാർ ശർമ്മയെ നിയോഗിച്ചു ന്യൂഡൽഹി; പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് യുഎപിഎ ട്രിബ്യൂണലിൽ നടക്കുന്ന കേസിൽ പ്രിസൈഡിംഗ് ഓഫീസറായി ജസ്റ്റീസ് ദിനേശ് കുമാർ ശർമ്മയെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റീസ് ... സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു; പരിപാടിയിൽ നിന്ന് ജനപ്രതിനിധികൾ സ്വമേധയാ പിന്മാറി; ജനം ടിവി ഇംപാക്ട് കോഴിക്കോട് : സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അനുകൂലികൾ കോഴിക്കോട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു. ബിജെപിയുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പരിപാടി ... സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കും; ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കും; വത്സൻ തില്ലങ്കേരിക്കെതിരെയും വധഭീഷണി; ഹർത്താൽ അക്രമത്തിന് അറസ്റ്റിലായ ബാസിത് ആൽവിയുടെ ഭീഷണികൾ ഇങ്ങനെ കൊല്ലം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹർത്താലിനിടെ പുനലൂരിൽ കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിന് പിടിയിലായ ... അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കും; എൻഐഎ റെയ്ഡിൽ പൂട്ടിയ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്ന് ലഭിച്ചത് കോടതി വിധിയെ വെല്ലുവിളിക്കുന്ന രേഖകൾ തിരുവനന്തപുരം: മണക്കാട് പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടത്തിയ പരിശോധനയിൽ എൻഐഎ സംഘത്തിന് കണ്ടെത്താനായത് സുപ്രീംകോടതിയെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുളള രേഖകൾ. അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ ... പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി; പന്തളത്തും അടൂരിലും ഏരിയാ കമ്മറ്റി ഓഫീസുകൾ സീൽ ചെയ്ത് ഏറ്റെടുത്തു പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി. പന്തളത്തും അടൂരിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു. അടൂർ ഏരിയ കമ്മിറ്റി ഓഫീസ് എൻഐഎ ... പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ സെക്രട്ടറി അറസ്റ്റിൽ കണ്ണൂർ : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ. പിഎഫ്‌ഐ കണ്ണൂർ സൗത്ത് ജില്ലാ സെക്രട്ടറി സി അഷറഫ് ആണ് പിടിയിലായത്. മട്ടന്നൂർ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ... ഹർത്താലിന്റെ മറവിൽ കലാപശ്രമം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ കണ്ണൂർ : ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി കലാപം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. താണ ഡിവിഷൻ സെക്രട്ടറി അഫ്‌സൽ കക്കാട്, ... വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു വയനാട് : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നടത്തിയ റെയ്ഡിൽ വടിവാളുകൾ കണ്ടെടുത്തു. വയനാട് മാനന്തവാടിയിലാണ് പോലീസ് വ്യാപക റെയ്ഡ് നടത്തിയത്. എരുമത്തെരുവിലെ എസ് & എസ് ... പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം ; ശരിയായ സമയം ഇതാണ് ; ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ എറണാകുളം : പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ രംഗത്ത്. പിഎഫ്‌ഐയെ നിരോധിക്കാനുള്ള ശരിയായ സമയമാണിത് . ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ ... കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അക്രമം; ഇത് സർക്കാർ സ്‌പോൺസർ ചെയ്ത ഹർത്താലെന്ന് കെ സുരേന്ദ്രൻ കൊച്ചി : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വ്യാപക അക്രമമാണ് ഇന്ന് ... കൊച്ചിയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ് കൊച്ചി : കൊച്ചി നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങളുമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് പിടികൂടി പോലീസ്. പ്രതിഷേധ പ്രകടനത്തിന് പിന്നാലെ കടകൾ അടപ്പിച്ചും വാഹനങ്ങളും തടഞ്ഞുമാണ് ... നഷ്ടപരിഹാരം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും; കെഎസ്ആർടിസി സർവ്വീസ് നിർത്തില്ല; ആന്റണി രാജു തിരുവനന്തപുരം ; രാജ്യവ്യാപകമായ എൻഐഎ റെയ്ഡിന് പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുകയാണ്. എന്നാൽ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവെക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി ... കണ്ണൂരിൽ പത്ര വാഹനത്തിന് നേരെ ബോംബേറ്; ട്രാവലർ അടിച്ച് തകർത്തു; 24 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ കണ്ണൂർ : രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് പിഎഫ്‌ഐ നേതാക്കൾ. സംസ്ഥാനത്തുടനീളം വ്യാപക ആക്രമണങ്ങളാണ് നടത്തുന്നത്. റോഡ് ഉപരോധിച്ചും ... കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ ഹർത്താലിന്റെ പേരിൽ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ വിദ്യകളുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി ഡ്രൈവർമാർ. കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡ്രൈവിംഗ് ... പോപ്പുലർ ഫ്രണ്ടുകാർ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി; അഴിഞ്ഞാട്ടം തുടർന്ന് അക്രമികൾ കൊല്ലം : പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും അക്രമം നടത്തി പോപ്പുലർ ഫ്രണ്ടുകാർ. ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊല്ലം ...
1 പത്രൊസ് 3:15: നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ആത്മീയ നേതാവ് January 11, 2012 | 0 Comment ഉള്ളടക്കം അധ്യായം 0:ആമുഖം അധ്യായം 1:ദൈവവത്താല്‍ വിളിക്കപ്പെട്ടവന്‍ അധ്യായം 2:ദൈവത്തെ അറിയുക അധ്യായം 3:ദൈവഭയം അധ്യായം 4:ദൈവശബ്ദം കേള്‍ക്കുക അധ്യായം 5:നിങ്ങളുടെ ശുശ്രൂഷ തിരിച്ചറിയുക അധ്യായം 6:കീഴടങ്ങലിലൂടെ നുറുക്കം അധ്യായം 7:മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം അധ്യായം 8: ജീവനില്‍നിന്നുള്ള ശുശ്രൂഷ അധ്യായം 9:ദൈവശക്തിയില്‍ ശുശ്രൂഷിക്കുക അധ്യായം 10:ആത്മീയാധികാരത്തോടെ ശുശ്രൂഷിക്കുക അധ്യായം 11:എല്ലാ ഭയങ്ങളില്‍ നിന്നുമുള്ള മോചനം അധ്യായം 12:മറ്റുള്ളവരെ ഭയത്തില്‍നിന്നു മോചിപ്പിക്കുക അധ്യായം 13:സ്വയം താഴ്ത്തുക അധ്യായം 14:മല്ക്കീസേദെക്കിന്റെ പൗരോഹിത്യം അധ്യായം 15:ഒരു മാതൃക Read PDF Version അധ്യായം 0:ആമുഖം ആത്മിയനേതൃത്വം ആണ് ഇന്‍ഡ്യന്‍സഭകളിലെ അടിയന്തരമായ ആവശ്യം. ഒരു കൂട്ടം ക്രിസ്തീയപ്രവര്‍ത്തകര്‍ക്കും ബൈബിള്‍ കോളജ് അദ്ധ്യാപകര്‍ക്കും സഭാശുശ്രൂഷകന്മാര്‍ക്കും നല്‍കിയ തുടര്‍സന്ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ആയാസരഹിതമായ വായനയ്ക്കായി ഈ സന്ദേശങ്ങള്‍ പ്രസംഗരൂപത്തില്‍ തന്നെ നല്‍കിയിരിക്കുന്നു. ഈ പുസ്തകത്തിലൂടെ ദൈവം നിങ്ങളോട് സംവദിക്കട്ടെ. ഇളംതലമുറയ്ക്ക് അനുകരണീയനായ ഉത്തമ ദൈവഭൃത്യനും യഥാര്‍ത്ഥ ആത്മീയനേതാവുമാകുവാന്‍ നിങ്ങളുടെ ഹൃദയം വെല്ലുവിളിക്കപ്പെടട്ടെ. അധ്യായം 1:ദൈവവത്താല്‍ വിളിക്കപ്പെട്ടവന്‍ ക്രിസ്തീയ മണ്ഡലത്തിലെ നേതൃത്വത്തെക്കുറിച്ചു നാം ഇന്ന് ധാരാളം കേള്‍ക്കുന്നുണ്ട്. നിങ്ങള്‍ ആ നിലയില്‍ ഒരു ആത്മീയ നേതൃത്വത്തിലേക്ക് വരുന്നവനാണോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്; മനസ്സിലാക്കിയിരിക്കേണ്ട ചില സത്യങ്ങളുണ്ട്. ആ സത്യങ്ങളില്‍ സുപ്രധാനമായ ഒന്നിനെക്കുറിച്ചു നമുക്കു ചിന്തിക്കാം. ഒരു ആത്മീയനേതാവ് പ്രഥമമായും പ്രധാനമായും ദൈവത്താല്‍ അക്കാര്യത്തിനായി വിളിക്കപ്പെട്ട ഒരു വ്യക്തി ആയിരിക്കും. ആ വേല തന്റെ തൊഴില്‍ എന്ന നിലയ്ക്കല്ല തന്റെ നിയോഗം എന്ന നിലയിലായിരിക്കും അയാള്‍ ചെയ്യുക. ആര്‍ക്കും സ്വയം ഒരു ആത്മീയ നേതാവായി അവരോധിക്കാന്‍ കഴിയുകയില്ല. ”അയാള്‍ ദൈവത്താല്‍ വിളിക്കപ്പെടേണ്ടിയിരിക്കുന്നു” (എബ്രാ. 5:4 ലിവിംഗ്). ഇതുമാറ്റാന്‍ കഴിയാത്ത ഒരു പ്രമാണമാണ്. അടുത്ത വാക്യത്തില്‍ പറയുന്നു യേശുവും മഹാപുരോഹിതന്‍ എന്ന സ്ഥാനം സ്വതവെ എടുത്തിട്ടില്ല എന്ന്. പിതാവ് അവിടുത്തെ നിയമിക്കയായിരുന്നു. യേശുവിനെ സംബന്ധിച്ച് ഇത് അപ്രകാരമായിരുന്നുവെങ്കില്‍ നമുക്ക് ഇത് എത്രയധികം ആവശ്യമായിരിക്കുന്നു. ഇന്ന് ഇന്‍ഡ്യയില്‍ സംഭവിച്ചിരിക്കുന്ന വലിയ ദുരന്തം ക്രിസ്തീയ വേലക്കാരില്‍ ഏറിയപങ്കും ഉപജീവനത്തിനുവേണ്ടി ആ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതാണ്. അത് അവര്‍ക്ക് ഒരു തൊഴിലാണ്. ദൈവം അവരെ നിയോഗിച്ചതല്ല. തൊഴിലും നിയോഗവും തമ്മില്‍ വലിയ അന്തരമുണ്ട്. ഞാന്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു വിശദീകരിക്കട്ടെ. ആശുപത്രിയിലായിരിക്കുന്ന ഒരു കുട്ടിയെ അവിടെ എട്ടുമണിക്കൂര്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സ് തന്റെ ഡ്യൂട്ടി സമയത്ത് ശുശ്രൂഷിക്കുന്നു. അതിനുശേഷം അവള്‍ തന്റെ വീട്ടിലേക്ക് പോവുകയും ആ കുട്ടിയെ സംബന്ധിച്ച് കാര്യങ്ങള്‍ വിസ്മരിക്കുകയും ചെയ്യുന്നു. ആ കുട്ടിയെ സംബന്ധിച്ച് അവള്‍ക്കുള്ള പരിഗണന വെറും എട്ടുമണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ളതാണ്. ശേഷമുള്ള സമയം സ്വന്തമായുള്ള നിരവധി കാര്യങ്ങള്‍ക്കുവേണ്ടി അവള്‍ വിനിയോഗിക്കുന്നു. അവള്‍ സിനിമയ്ക്കു പോവുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നു. അടുത്തദിവസം വീണ്ടും തന്റെ ഡ്യൂട്ടിയില്‍ പ്രവേശിക്കും വരെ ആ കുട്ടിയെക്കുറിച്ച് ചിന്തിക്കുവാന്‍ അവള്‍ക്ക് ബാധ്യതയില്ല. എന്നാല്‍ ആ കുട്ടിയുടെ അമ്മയ്ക്ക് ഇത്തരം സമയ പരിധികളൊന്നുമില്ല. തന്റെ കുട്ടി രോഗിയായിക്കഴിഞ്ഞാല്‍ അവള്‍ക്ക് സിനിമയ്ക്കും ടി.വിയ്ക്കും വേണ്ടി സമയം നീക്കിവെയ്ക്കാനാവില്ല. ഇതാണ് ഒരു തൊഴിലും വിളിയും തമ്മിലുള്ള വ്യത്യാസം. ഈ ദൃഷ്ടാന്തം നല്‍കുന്ന പാഠം ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങളുടെ ശുശ്രൂഷയെ വിലയിരുത്തുക. നിങ്ങള്‍ ഒരു അമ്മയോ അതോ നഴ്‌സോ? 1 തെസ്സ. 2:7,8 പൗലോസ് പറയുന്നു: ”ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റും പോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങള്‍ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങള്‍ക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാന്‍ മാത്രമല്ല, നിങ്ങള്‍ ഞങ്ങള്‍ക്കു പ്രിയരാകയാല്‍ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാന്‍ ഒരുക്കമായിരുന്നു.” പൗലോസ് സുവിശേഷം മാത്രമല്ല സ്വന്തം പ്രാണനുംകൂടെ അവര്‍ക്കു നല്‍കുകയായിരുന്നു. ഇപ്രകാരമല്ലാത്ത ഒരു ശുശ്രൂഷയും ക്രിസ്തീയ ശുശ്രൂഷ അല്ല. ദൈവം വിളിച്ചു എന്നതുകൊണ്ടാണ് പൗലോസിന് അപ്രകാരം ശുശ്രൂഷിക്കുവാന്‍ കഴിഞ്ഞത്. അദ്ദേഹം അതിനെ ഒരു തൊഴിലായി കണ്ടില്ല. ദൈവത്തെ സേവിക്കുക അത്ഭുതകരമായ കാര്യം തന്നെയാണ്. ലോകത്തിലെ ഏറ്റവും മഹത്തായ കാര്യവും അതുതന്നെ. ഇന്ത്യന്‍ നേവിയില്‍ ഒരു ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ 1964 മെയ് 6ന് ദൈവം എന്നെ ഒരു മുഴുസമയ വേലക്കാരനായി വിളിച്ചു. ഞാന്‍ എന്റെ രാജിക്കത്ത് ഉടന്‍തന്നെ അധികാരികള്‍ക്ക് സമര്‍പ്പിച്ചു. എന്നാല്‍ യിസ്രായേല്യരെ വിട്ടയക്കാന്‍ മോശ ഫറവോനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ സംഭവിച്ചതുപോലെയായിരുന്നു കാര്യങ്ങള്‍. ഇന്ത്യന്‍ നേവി എന്നെ വിട്ടയക്കാന്‍ ഒരുക്കമായിരുന്നില്ല. രണ്ടു വര്‍ഷത്തെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷം ദൈവത്തിന്റെ തക്ക സമയത്ത് ഞാന്‍ അത്ഭുകരമായി വിട്ടയക്കപ്പെട്ടു. എന്റെ ജീവിതത്തിന്റെ വ്യത്യസ്തതയത്രയും ദൈവത്താല്‍ വിളിക്കപ്പെട്ടു എന്നതിലാണ്. ഒന്നാമതായി, ആളുകള്‍ എന്നെക്കുറിച്ചും എന്റെ ശുശ്രൂഷയെക്കുറിച്ചും എന്തു പറയുന്നു എന്നത് എന്നെ ബാധിക്കുന്നില്ല. കാരണം, ഞാന്‍ ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥനായിരിക്കുന്നത് എന്റെ യജമാനനോട് മാത്രമാണ്. രണ്ടാമതായി, എന്റെ ശുശ്രൂഷയിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും എന്നോടൊപ്പം നില്‍ക്കുവാനും കൃപ തരുവാനും ഞാന്‍ ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നു. മൂന്നാമതായി, എനിക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നുണ്ടോ ഇല്ലയോ, എനിക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതു ഞാന്‍ ഒരിക്കലും ഗണ്യമാക്കാറില്ല. ഭക്ഷണവും സഹായവും കിട്ടുന്നുണ്ടെങ്കില്‍ നല്ലതുതന്നെ. ഒന്നും ലഭിക്കുന്നില്ലെങ്കിലും അതും നല്ലതുതന്നെ എന്നു ഞാന്‍ വിചാരിക്കുന്നു. ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്ക് ശുശ്രൂഷ ചെയ്യാതിരിക്കാന്‍ കഴിയില്ല. പ്രതിഫലം ലഭിച്ചാലും ഇല്ലെങ്കിലും. എന്റെ വിളിയില്‍നിന്നും എനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഞാന്‍ ശമ്പളത്തിനു നിയോഗിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനല്ല. ഭക്ഷണവും ശമ്പളവും ലഭിക്കുന്നില്ലെങ്കില്‍ അത്തരം ഒരു വ്യക്തി ജോലി നിര്‍ത്തിവയ്ക്കും. മുമ്പെ നാം ശ്രദ്ധിച്ച ആ നഴ്‌സ് ശമ്പളം കിട്ടാതായാല്‍ തന്റെ ശുശ്രൂഷ മുടക്കിക്കളയും. എന്നാല്‍ അമ്മയ്ക്ക് അങ്ങനെ ചെയ്യുവാന്‍ കഴിയില്ല. അവള്‍ക്കു ശമ്പളമില്ലല്ലോ. ഭക്ഷണമോ ശമ്പളമോ ലഭ്യമല്ലെങ്കിലും ഒരു അമ്മയ്ക്കും തന്റെ മക്കളെ ശുശ്രൂഷിക്കുന്നതു വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ല. കര്‍ത്താവിന്റെ അപ്പോസ്‌തോലന്മാര്‍ കര്‍ത്താവിനെ സേവിച്ചത് അപ്രകാരമായിരുന്നു.ദൈവത്താല്‍ വിളിക്കപ്പെടുക എന്നത് എത്ര മഹത്തരം! കര്‍ത്താവിന്റെ വേലയെ നിങ്ങള്‍ ഒരു തൊഴിലായി കാണുന്നു എങ്കില്‍ ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും അത് നിറവേറ്റാന്‍ കഴിയില്ല. അതിനു വിളി തന്നെ വേണം. ലോകത്തിലുള്ള മറ്റ് ഏതൊരു ജോലിയും ഒരു തൊഴിലായി സ്വീകരിക്കാന്‍ സാധ്യമാണ്. എന്നാല്‍ ഒരു പിതാവിന്റെ, മാതാവിന്റെ ദൈവഭൃത്യന്റെ ശുശ്രൂഷ അപ്രകാരം ചെയ്യുവാന്‍ സാധ്യമല്ല. ഇതെല്ലാം ഓരോ നിയോഗങ്ങളാണ്. പൗലോസ് കൊരിന്ത്യരോട് പറയുന്നതു ശ്രദ്ധിക്കുക: ക്രിസ്തുവില്‍ അവര്‍ക്കു പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാവ് ഒന്നേയുള്ളു. (1 കൊരി. 4:15). തന്റെ ആട്ടിന്‍കൂട്ടത്തിനു പൗലോസ് ഒരു പിതാവും മാതാവും എല്ലാം ആയിരുന്നു. അദ്ദേഹത്തിന്റേത് ഒരു തൊഴിലായിരുന്നില്ല, ഒരു വിളി ആയിരുന്നു. ‘നീ ഈ പൈതലിനെ കൊണ്ടുപോയി എനിക്കുവേണ്ടി വളര്‍ത്തേണം ഞാന്‍ നിനക്കു ശമ്പളം തരാം.’ (പുറ. 2:9)എന്റെ ജഡത്തില്‍നിന്നു ജനിച്ച മക്കളെ കുറിച്ചു ദൈവം ആദ്യം അങ്ങനെ കല്പിച്ചു. പിന്നീട് എന്റെ ആത്മീയ മക്കളെക്കുറിച്ചും അപ്രകാരം കല്പിച്ചു. ദൈവത്തിന്റെ മക്കളെ നാം കരുതുമ്പോള്‍ നമുക്കു പ്രതിഫലം തരുന്നത് അവിടുന്നാണ്, മനുഷ്യരല്ല. നാം മനുഷ്യരെ സേവിക്കുമ്പോള്‍ ശമ്പളത്തിനുവേണ്ടി നമുക്കു മനുഷ്യരിലേക്കു നോക്കാം. എന്നാല്‍ നാം ദൈവത്തെ സേവിക്കുമ്പോള്‍ പ്രതിഫലത്തിനായി നമുക്കു ദൈവത്തിലേക്കു നോക്കാം. നമ്മുടെ ആവശ്യങ്ങളെ അനുയോജ്യമായ രീതിയില്‍ അവിടുന്നു നിറവേറ്റും. ഓരോ സമയത്തും നമുക്ക് എത്ര ലഭിക്കണമെന്നുകൂടി അവിടുന്നു തന്നെ തീരുമാനിക്കട്ടെ. ദൈവത്തിന്റെ യഥാര്‍ത്ഥ ഭൃത്യന് ദൈവികമായ ഒരു മാന്യതയുണ്ട്. സഭയിലെ അംഗങ്ങളെക്കുറിച്ച് ഒരു മൂപ്പന്‍ എന്ന നിലയ്ക്ക് വേണ്ടത്ര ഉത്തരവാദിത്വബോധം നിങ്ങള്‍ക്ക് ഉണ്ടാകാതെയിരിപ്പാന്‍ സാധ്യതയുണ്ട്. എല്ലാ ഞായറാഴ്ചയും പതിവായി തിരുവചനം പഠിക്കുന്നുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ തൃപ്തനായിരിക്കാം. എന്നാല്‍ കര്‍ത്താവിന്റെ മടങ്ങിവരവില്‍ നിങ്ങളുടെ ഈ ഭൂമിയിലെ പ്രയത്‌നമത്രയും കത്തിപ്പോകുന്ന വെറും മരം, പുല്ല്, വൈക്കോല്‍ മാത്രമാണെന്ന തിരിച്ചറിവില്‍ നിങ്ങള്‍ അമ്പരന്നു പോയേക്കാം. (1കൊരി. 3:12,13). അതെത്ര വലിയ ദുരന്തമായിരിക്കുമെന്ന് ചിന്തിക്കുക. ഈ മുന്നറിയിപ്പിനെ നിങ്ങള്‍ ഇപ്പോള്‍തന്നെ ഗൗരവമായി പരിഗണിക്കുമെങ്കില്‍ കര്‍ത്താവിന്റെ ന്യായാസനത്തിങ്കല്‍ നിങ്ങള്‍ക്കുണ്ടായേക്കാവുന്ന ദുഃഖം ലഘൂകരിക്കാന്‍ കഴിഞ്ഞേക്കും. നാം ഈ ഭൂമിയില്‍ ജീവിക്കയും കര്‍ത്താവിനെ സേവിക്കയും ചെയ്ത കാര്യത്തില്‍ നമുക്കെല്ലാം അവിടുത്തെ ന്യായാസനത്തിങ്കല്‍ ഓരോ അളവില്‍ ഖേദിക്കേണ്ടിവരും. എന്നാല്‍ നാം ഇപ്പോഴേ സ്വയം വിധിക്കുന്നുവെങ്കില്‍ നമ്മുടെ ദുഃഖത്തിന്റെ അളവിനെ കുറയ്ക്കാന്‍ കഴിയും. ആ ദിവസത്തിന്റെ വെളിച്ചത്തിലായിരിക്കണം നാം നമ്മുടെ പ്രവൃത്തികളെ കാണേണ്ടതും വിലയിരുത്തേണ്ടതും. ”ഈ കുഞ്ഞുങ്ങളെ കൊണ്ടുപോയി എനിക്കുവേണ്ടി വളര്‍ത്തണം.” എന്നു കര്‍ത്താവു പറയുന്നു. ”എനിക്കുവേണ്ടി വളര്‍ത്തണം. ഞാന്‍ നിനക്കു ശമ്പളം തരാം.” ഈ ശമ്പളം ധനത്തിന്റെ മാനദണ്ഡത്തിലായിരിക്കില്ല. ഞാന്‍ വിശ്വസിക്കുന്നത് കര്‍ത്താവ് നമ്മുടെ ഭൗമിക ആവശ്യങ്ങള്‍ക്ക് വേണ്ടിയും കരുതുന്നവന്‍ ആണ്. നമ്മുടെ അന്നന്നത്തെ ആഹാരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്നു പഠിപ്പിച്ചു. സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നും കല്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നേ നമ്മുടെ ഉപജീവന കാര്യങ്ങള്‍ക്കുവേണ്ടി കര്‍ത്താവ് കരുതലുള്ളവന്‍തന്നെയാണ്. എന്നാല്‍ അതിനൊക്കെ അതീതമായ ഒരു വലിയ ആത്മീയ പ്രതിഫലം കര്‍ത്താവു വച്ചിരിക്കുന്നു. തെസ്സലോനിക്യയിലെ ക്രിസ്ത്യാനികളോട് കര്‍ത്താവിന്റെ പ്രത്യക്ഷതയില്‍ തന്റെ മഹത്വവും സന്തോഷവും പ്രശംസാകിരീടവും അവരാണെന്നു പൗലോസ് പറയുന്നു. (1തെസ്സ. 2:19)ഒരു പിതാവ് തന്റെ മക്കളില്‍ സന്തോഷിക്കുന്നതുപോലെ അദ്ദേഹം അവരില്‍ സന്തോഷിച്ചിരുന്നു. ഒരിക്കല്‍ വെറും പ്രാകൃതരായ മനുഷ്യരായി തന്റെ സഭയിലേക്കു വന്നവര്‍ ആത്മീയരായ ദൈവമനുഷ്യരായി വളരുന്നതു കാണുമ്പോള്‍ ആത്മീയ പിതാവായ മൂപ്പന് സന്തോഷം ഉണ്ടാകും. ഒരു പാറക്കഷണത്തെ മനോഹരമായ ഒരു രൂപമാക്കി മാറ്റുന്ന ഒരു ശില്പിയുടെ സന്തോഷം പോലെയാണത്. അനേകമാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ പോലുമോ ശ്രദ്ധയോടെ പണിതിട്ടാകാം ശില്പത്തിന്റെ മുഖഭാഗങ്ങള്‍ അതേ ഛായയില്‍ രൂപംകൊണ്ടത്. ഇതുതന്നെയാണു ദൈവവും നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം. വെറുതെ ഉപദേശിക്കുന്നതില്‍ മാത്രം നാം തൃപ്തരാകരുത്. ക്രിസ്തുവിന്റെ മുഖം അവരില്‍ രൂപം കൊള്ളുന്നില്ലെങ്കില്‍ നമ്മുടെ പണി വൃഥാവാണ്. മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായിത്തീരുമ്പോഴാണ് ഭൗതിക പിതാക്കന്മാര്‍ സംതൃപ്തരാകുന്നത്. അവര്‍ എന്നും തന്നെ ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു യഥാര്‍ത്ഥ ആത്മീയ പിതാവ് അപ്രകാരമുള്ള ഒരു വ്യക്തി ആയിരിക്കും. മക്കള്‍ വളര്‍ച്ചപ്രാപിക്കുന്നതനുസരിച്ച് തനിക്ക് അവരുടെമേലുള്ള നിയന്ത്രണവും കുറഞ്ഞുകൊണ്ടിരിക്കും. പന്ത്രണ്ടു മക്കളുള്ള ഒരു കുടുംബത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ഭാര്യ രണ്ട് മക്കളെ വളര്‍ത്താന്‍ പാടുപെടുമ്പോള്‍ പന്ത്രണ്ടു പേരെ എങ്ങനെ വളര്‍ത്തും എന്നു നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാവും. എന്നാല്‍ കാലക്രമത്തില്‍ പന്ത്രണ്ട് മക്കളുള്ള അമ്മയ്ക്കു രണ്ട് മക്കളുള്ള അമ്മയേക്കാള്‍ വളരെക്കുറഞ്ഞ അദ്ധ്വാനം മതി എന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും. കാരണം മൂത്തകുട്ടികളെ തന്നെ സഹായിക്കാനായി ആ അമ്മ പരിശീലിപ്പിക്കുന്നു. ക്രമത്തില്‍ വീട്ടിലെ ജോലികളെല്ലാം ചെയ്യുവാന്‍ മക്കള്‍ പ്രാപ്തരായിത്തീരുകയും അമ്മ സ്വതന്ത്രയാവുകയും ചെയ്യുന്നു. സഭയിലും കാര്യങ്ങള്‍ ഇപ്രകാരം വേണം നടക്കുവാന്‍. മറ്റുള്ളവരെ വളര്‍ത്തി ചുമതലകള്‍ ഭരമേല്പിക്കുക. വിട്ടുകൊടുക്കുക. എന്നാല്‍ അധികം സഭകൡും എന്താണ് കാണുന്നത്. അമിതഭാരം തലയിലേറ്റിയ ശുശ്രൂഷകന്മാര്‍ തങ്ങള്‍ തന്നേ എല്ലാം ചെയ്യേണ്ടിവരുന്നതുകൊണ്ട് പിരിമുറുക്കമുള്ളവരായി, ധൈര്യമില്ലാത്തവരായിത്തീരുന്നു. പന്ത്രണ്ടു മക്കളുള്ള അമ്മയും എല്ലാ ഭാരവും സ്വയം വഹിക്കുന്നവളായിരുന്നെങ്കില്‍ ഇത്തരത്തില്‍ പിരിമുറുക്കമുള്ളവളായിത്തീരുമായിരുന്നു. പായയില്‍ മലര്‍ന്നുകിടന്നു കരഞ്ഞുകൊണ്ട് കുപ്പിപ്പാല്‍ മാത്രം കുടിക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളുള്ള ഒരു അനാഥാലയം പോലെയാണ് പല സഭകളും. സകല ഭാരവും ഒരു ശുശ്രുഷകന്‍ മാത്രം വഹിക്കുന്നതിന്റെ പരിണത ഫലമാണിത്. ഒരു ചുമതലപോലും ഒരിക്കലും നല്കപ്പെടാത്തതിനാല്‍ വിശ്വാസികള്‍ വളര്‍ച്ച പ്രാപിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരത്തില്‍ ഓരോ അവയവത്തിനും അതിന്റേതായ പ്രവൃത്തിയുണ്ട്. യേശു പന്ത്രണ്ടുപേരെ മാത്രമാണു ശിഷ്യരാക്കിയത്. അതിലധികം ആളുകളെ ഒരു സമയത്ത് ഒരാള്‍ക്കു കൈകാര്യം ചെയ്യുവാന്‍ കഴിയുമോ എന്ന് എനിക്കു നിശ്ചയമില്ല. അങ്ങനെയെങ്കില്‍ 120 പേരുള്ള ഒരു സഭയില്‍ ഒരേസമയം പത്ത് ഇടയന്മാരെങ്കിലും ശുശ്രൂഷയ്ക്കായി ഉണ്ടായിരിക്കേണ്ടതാണ്. ‘ഇടയന്മാര്‍/പസ്റ്റര്‍മാര്‍ എന്ന വാക്കുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് ഒരു പിതാവിന്റെ ഹൃദയമുള്ള സഹോദരന്മാര്‍ എന്നാണ്. മുഴുവന്‍ സമയവേലക്കാരല്ല. എന്തെങ്കിലും തൊഴിലും വരുമാനവുമുള്ള ഒരു ഇടയന്റെ ഹൃദയഭാരത്തോടെ കൂട്ടുസഹോദരന്മാരെ കരുതാന്‍ മനസ്സുള്ളവരെയാണ്. ഇന്ന് കൊയ്ത്ത് വളരെയേറെയാണ്. യഥാര്‍ത്ഥ ഇടയന്മാര്‍ വിരളമായിരിക്കുന്നു. നിങ്ങള്‍ കര്‍ത്താവിനെ സേവിക്കുവാന്‍ ഇറങ്ങുന്നതു മനുഷ്യരുടെ മാനം സമ്പാദിക്കുവാനോ ഒരു ജീവനോപാധി എന്ന നിലയിലോ ആയിരിക്കാതെ ദൈവം വിളിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കട്ടെ. അധ്യായം 2:ദൈവത്തെ അറിയുക വ്യക്തിപരമായി ദൈവത്തെ അറിയുന്നതുമൂലം മറ്റുള്ളവരെ ദൈവത്തിങ്കലേക്കു നയിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം ഒരു ആത്മീയ നേതാവ്. അന്ത്യകാലങ്ങളില്‍ ഭൂമിയില്‍ കാണപ്പെടുന്ന രണ്ടു തരത്തിലുള്ള പ്രസംഗകരെക്കുറിച്ച് ദാനിയേല്‍11:32,33 വാക്യങ്ങളില്‍ പറയുന്നുണ്ട്. മൃദുവായ വാക്കുകള്‍ സംസാരിച്ചുകൊണ്ട് ആളുകളെ അഭക്തിയിലേക്കു നയിക്കുന്ന വലിയ ഒരു സമൂഹം. മറുവശത്ത് ദൈവത്തെ അറിയുകയും തന്മൂലം ആളുകള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കി പലരെയും നീതിയിലേക്കു നടത്തുകയും ചെയ്യുന്ന ഒരു ചെറിയ സമൂഹം. ഇന്നു ക്രിസ്തീയഗോളത്തില്‍ ഈ രണ്ടു കൂട്ടരെയും നമുക്ക് കണ്ടെത്താന്‍ കഴിയും. തങ്ങളുടെ ശ്രോതാക്കളെ വശീകരിക്കുന്ന (വഞ്ചിക്കുന്ന) മൃദുഭാഷികള്‍ ഒരുവശത്ത്: മറുവശത്ത് തങ്ങളുടെ ശ്രോതാക്കളെ സന്തോഷിപ്പിക്കുന്നോ വ്രണപ്പെടുത്തുന്നോ, അവര്‍ തങ്ങളെക്കുറിച്ചു പറയുന്നതു നല്ലതോ ചീത്തയോ എന്നൊന്നും നോക്കാതെ ദൈവത്തെ അറിയുന്നതു കൊണ്ടു സത്യം മാത്രം സംസാരിക്കുന്നവര്‍. മനുഷ്യര്‍ ആടുകളെപ്പോലെയാണ്. അവര്‍ ഭൂരിപക്ഷത്തെ അനുഗമിക്കുകയും വ്യത്യസ്തരാകുന്നതിനെ ഭയപ്പെടുകയും ചെയ്യുന്നവരാണ്. ഈ ഭൂരിപക്ഷം തെറ്റായ പാതയിലൂടെയാണ് പോകുന്നതെങ്കില്‍ എല്ലാവരും നാശത്തില്‍ നിപതിക്കും. ഇന്നത്തെ അവസ്ഥയും അതുതന്നെ. അതുകൊണ്ടു തന്നോടൊപ്പം ഉറച്ചു നിന്നുകൊണ്ടു ആളുകളെ സത്യത്തിലേക്കു നയിക്കാന്‍ കഴിയുന്ന ചിലരെ ദൈവം അന്വേഷിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യതിചലിച്ചു നടക്കുവാനുള്ള ധൈര്യം നമുക്കുണ്ടെങ്കില്‍ നമുക്കു ദൈവത്തെയും ദൈവഹൃദയത്തെയും (അവിടുത്തെ ചിന്തകളെയും വഴികളെയും) അറിയാന്‍ കഴിയും. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഞാന്‍ ഇന്‍ഡ്യയില്‍ കണ്ടിട്ടുള്ള അധികം ക്രിസ്തീയ നേതാക്കള്‍ക്കും ദൈവത്തെയോ ദൈവഹൃദയത്തെയോ നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുള്ളതായി തോന്നിയിട്ടില്ല. പാശ്ചാത്യ പ്രസിദ്ധീകരണങ്ങളില്‍ നിന്നു വായിക്കുന്നവ അതേപടി ഏറ്റുപറയുക മാത്രമാണ് അവര്‍ ചെയ്തുവരുന്നത്. ഓരോ കാലഘട്ടങ്ങളില്‍ അമേരിക്കന്‍ ക്രിസ്തീയനേതാക്കള്‍ ഓരോ പ്രത്യേക ആശയങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. 1980 കളില്‍ അതു ഒരു ആശയമായിരുന്നെങ്കില്‍ ഇന്ന് അതുമറ്റൊന്നാണ്. പര്‍വ്വതപ്രദേശങ്ങളില്‍ നാം മാറ്റൊലി കേള്‍ക്കുന്നതുപോലെ ഈ പാശ്ചാത്യ ആശയങ്ങളുടെ മാറ്റൊലികള്‍ അതതു കാലഘട്ടങ്ങളില്‍ നമുക്കു ഇന്‍ഡ്യയിലും അതുപോലെയുള്ള മൂന്നാം ലോകരാജ്യങ്ങളിലും സുവിശേഷകരില്‍ നിന്നും കേള്‍ക്കുവാന്‍ കഴിയും. പ്രത്യേകിച്ചും പ്രതിനിധി സമ്മേളനങ്ങളിലും മറ്റും സമര്‍പ്പിക്കപ്പെടുന്ന പ്രബന്ധങ്ങളില്‍. അമേരിക്കന്‍ നേതാക്കള്‍ സഭാവളര്‍ച്ചയെക്കുറിച്ചു ഘോഷിക്കുന്ന കാലയളവില്‍ ഇന്‍ഡ്യയിലെ ആത്മീയനേതൃത്വത്തിലും ”സഭാവളര്‍ച്ച” തന്നെയായിരിക്കും പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും പ്രതിധ്വനിക്കുന്നത്. അമേരിക്കന്‍ നേതൃത്വം ”10/40 ജാലക”ത്തെക്കുറിച്ചു പറയുമ്പോള്‍ ഇവിടെയും ”10/40 ജാലക”ത്തിന്റെ മാറ്റൊലി നാം കേള്‍ക്കും. മഹാപീഡനത്തിനു മുമ്പ് സഭ എടുക്കപ്പെടുന്നതിനെക്കുറിച്ചു പാശ്ചാത്യര്‍ പ്രസംഗിച്ചാല്‍ ഇവിടുത്തെ വേദപണ്ഡിതന്മാരും അതുതന്നെ ഏറ്റുപറയും. ഒരിക്കലും ഈ ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഇവിടുത്തെ നേതാക്കള്‍ കാട്ടാറില്ല. എന്തുകൊണ്ടാണ് ദൈവം ഇന്‍ഡ്യയിലെ ഒരൊറ്റ വ്യക്തിയോടും നേരിട്ടു സംസാരിക്കാത്തത്? ദൈവം വെളുത്തവരോടു മാത്രം സംസാരിക്കുന്ന ദൈവമാണോ? ഇതിന്റെ കാരണം മൂന്നാം ലോക രാജ്യങ്ങളിലെ ആളുകളുടെ അടിമ മനോഭാവമാണ്. ബ്രിട്ടീഷുകാര്‍ നമ്മെ 200 വര്‍ഷങ്ങളോളം ഭരിച്ചു. ആ അടിമ മനോഭാവത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. മിക്കവാറും എല്ലാ ഇന്‍ഡ്യന്‍ ക്രിസ്ത്യാനികളും വെള്ളക്കാരന്‍ തങ്ങളെക്കാള്‍ ഉന്നതനാണെന്നും തങ്ങളെക്കാള്‍ ആത്മീയനാണെന്നും കരുതുന്നു. അവരുടെ അധീശ മനോഭാവവും പറയുന്നതു ദൃഢമായി പറയുവാനുള്ള ധൈര്യവും ധനസമൃദ്ധിയുമാണ് അതിന്റെ കാരണം. ഒരിക്കല്‍ ഞാന്‍ കണ്ടുമുട്ടിയ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു അമേരിക്കന്‍ സഹോദരന്‍ ഇപ്രകാരം പറയുകയുണ്ടായി: കറുത്ത വര്‍ഗ്ഗക്കാര്‍ നിയമപരമായി അമേരിക്കയില്‍ നൂറുവര്‍ഷം മുമ്പേ സ്വാതന്ത്ര്യം പ്രാപിച്ചവരാണെങ്കിലും അടിമത്തമനോഭാവം ഇന്നും അവരെ വിട്ടുപോയിട്ടില്ല. ഇന്നും അപകര്‍ഷമനോഭാവത്തോടെയല്ലാതെ ഒരു വെള്ളക്കാരന്റെ നേരേ നോക്കുവാന്‍ അവര്‍ക്കുകഴിയില്ല. ഇന്‍ഡ്യാക്കാരുടെ അവസ്ഥയും ഭിന്നമല്ലെന്നു ഞാന്‍ കരുതുന്നു. എന്നാല്‍ സത്യസന്ധമായി പറയട്ടെ, ഇന്‍ഡ്യയിലേക്കു വന്നിട്ടുള്ള (ഞാന്‍ കണ്ടിട്ടുള്ള) മിക്കവാറും പാശ്ചാത്യ പ്രസംഗകര്‍ തീരെ ആഴമില്ലാത്തവരും ലൗകികരും ആണ്. അവര്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. എന്നാല്‍ കൈയില്‍ ധാരാളം പണമുള്ളതുകൊണ്ട് പോകുന്നിടത്തൊക്കെയും അവര്‍ പ്രസിദ്ധിയാര്‍ജ്ജിക്കുന്നു. ഇന്‍ഡ്യയില്‍ നടക്കുന്ന ക്രിസ്ത്യന്‍ സമ്മേളനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ ശ്രദ്ധിക്കുക. മിക്കവാറും എല്ലാറ്റിലും ഒരു പാശ്ചാത്യനായിരിക്കും മുഖ്യ പ്രഭാഷകന്‍. നമ്മുടെ രാജ്യത്തെ ക്രിസ്തീയതയുടെ പാപ്പരത്തം എത്ര ദുഃഖകരമാണെന്നറിയുക. ഇതു കേവലം നാമധേയ ക്രൈസ്തവരുടെ മാത്രം അവസ്ഥയായിരുന്നെങ്കില്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ വീണ്ടുംജനനവും പരിശുദ്ധാത്മസ്‌നാനവും ഒക്കെ പ്രാപിച്ചവരുടെയും സ്ഥിതി ഒട്ടും തന്നെ വ്യത്യസ്തമല്ല! ഈ അടിമത്തമനോഭാവത്തില്‍ നിന്നും നാം സ്വാതന്ത്ര്യം പ്രാപിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു വെള്ളക്കാരന്റെ ശമ്പളം വാങ്ങുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രാപിക്കുക പ്രയാസമായിരിക്കും. അങ്ങനെയെങ്കില്‍ മനുഷ്യനെ സേവിക്കുന്നതു നിര്‍ത്തിയിട്ടു ദൈവത്തെ സേവിക്കുവാന്‍ നിങ്ങള്‍ പഠിക്കേണ്ടി വരും. വാസ്തവത്തില്‍ നിങ്ങള്‍ ആരുടെ സേവകനാണ്? ബൈബിള്‍ പറയുന്നു: ”നാം വിലയ്ക്കു വാങ്ങപ്പെട്ടിരിക്കയാല്‍ ഇനി മനുഷ്യരുടെ ദാസന്മാരല്ല” എന്ന്. (1 കൊരി. 7:23) ദൈവത്തെ വ്യക്തിപരമായി അറിയുക എന്നതായിരിക്കട്ടെ നിങ്ങളുടെ അഭിവാഞ്ഛയത്രയും. അങ്ങനെയായാല്‍ നിങ്ങള്‍ ഒരിക്കലും പാശ്ചാത്യനോ പൗരസ്ത്യനോ ആയ ഒരു നേതാവിന്റെയും സേവകനായിരിക്കയില്ല. നിങ്ങള്‍ക്കാരോടും അടിമ മനോഭാവം ഉണ്ടാവുകയുമില്ല. നിങ്ങള്‍ ദൈവത്തിന്റെ മനുഷ്യനായിരിക്കും. വ്യക്തിപരമായി ദൈവത്തെ അറിയുന്നതിലൂടെ മാത്രമേ ആത്മീയാധികാരം കൈവരികയുള്ളൂ. എന്റെ സഹോദരന്മാരേ, നിങ്ങള്‍ ദൈവത്തെ അറിയുന്ന ദൈവമനുഷ്യരാകുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അതു നിങ്ങളുടെ വ്യക്തി ജീവിതം മഹത്വകരവും ആത്മീയ ശുശ്രൂഷകള്‍ അധികാരമുള്ളതുമാക്കിത്തീര്‍ക്കും. അതുതന്നെയാണ് മറ്റെന്തിനെക്കാളുമുപരി നമ്മുടെ രാജ്യത്തിന് ഇന്നാവശ്യം. ദൈവത്തെ അറിയുന്നതു ബൈബിള്‍ പഠിക്കുന്നതിനെക്കാള്‍ ശ്രമകരമാണ്. കാരണം, ബൈബിള്‍ പഠിക്കുന്നതിനു നാം വില കൊടുക്കേണ്ടതില്ല. പഠിക്കുകമാത്രം ചെയ്താല്‍ മതി. ബൈബിളില്‍ നല്ല അവഗാഹം ഉള്ളപ്പോള്‍ത്തന്നെ വ്യക്തിജീവിതത്തില്‍ ധര്‍മ്മ നിഷ്ഠയില്ലാതെയും ചിന്താമണ്ഡലത്തില്‍ വിശുദ്ധിയില്ലാതെയും ആയിരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഒരേസമയം നല്ല ഒരു വാഗ്മിയും ഒരു പണസ്‌നേഹിയും ആയിരിക്കാന്‍ കഴിയും. എന്നാല്‍ ദൈവത്തെ അറിയുന്ന ഒരാള്‍ക്ക് വ്യക്തിജീവിതത്തില്‍ അധാര്‍മ്മികനോ പണസ്‌നേഹിയോ ആയിരിക്കാന്‍ ഒരിക്കലും കഴിയില്ല. അതു തികച്ചും അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെയാണ് അധികം പ്രസംഗകരും ദൈവത്തെ അറിയുന്നതിനെക്കാള്‍ അനായാസമായ ബൈബിള്‍ പാണ്ഡിത്യത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത്. സഹോദരന്മാരേ, ഞാന്‍ ഒന്നു ചോദിക്കട്ടെ: ബൈബിള്‍ പാണ്ഡിത്യംകൊണ്ടുമാത്രം നിങ്ങള്‍ സംതൃപ്തരാണോ അതോ അതിലധികമായി ദൈവത്തെ അറിയുവാനുള്ള അടങ്ങാത്ത ഒരു ദാഹം നിങ്ങളിലുണ്ടോ? ഫിലിപ്പിയര്‍. 3:8-10 ല്‍ പൗലോസ് പറയുന്നു: കര്‍ത്താവിനെ തന്റെ പൂര്‍ണ്ണതയില്‍ അറിയുക എന്നതു മാത്രമാണു തന്റെ അഭിവാഞ്ഛയെന്ന്. അതിന്റെ മുമ്പില്‍ മറ്റെല്ലാ കാര്യങ്ങളെയും താന്‍ ചവറെന്ന് എണ്ണുന്നു എന്ന് അദ്ദേഹം പറയുന്നു. ഈ അമൂല്യമായ മുത്തിനു വേണ്ടി മറ്റെല്ലാ മുത്തുകളും പൗലോസ് ചേതമെന്നെണ്ണി. പൗലോസിന്റെ ശുശ്രൂഷയുടെ രഹസ്യം നാം കണ്ടെത്തുന്നത് ഗമാലിയേലിന്റെ സ്ഥാപനത്തില്‍ അദ്ദേഹം ചെലവഴിച്ച അദ്ധ്യയന വര്‍ഷങ്ങളിലല്ല, ദൈവത്തെ വ്യക്തിപരമായി അറിയുവാന്‍ ശ്രമിച്ച വഴികളിലാണ്. ”ദൈവത്തെയും യേശുക്രിസ്തുവിനെയും വ്യക്തിപരമായി അറിയുന്നതാണ് നിത്യജീവന്‍.” (യോഹ. 17:3).സ്വര്‍ഗ്ഗത്തില്‍ നിത്യമായി ജീവിക്കുന്നതിനെ ആയിരിക്കാം ഒരു പക്ഷേ നാം നിത്യജീവന്‍ എന്നു വിവക്ഷിക്കുന്നത്. എന്നാല്‍ യേശുക്രിസ്തു അങ്ങനെയല്ല നിത്യജീവനെ വ്യക്തമാക്കുന്നത്. നരകത്തില്‍ നിന്നും രക്ഷ നേടുന്നതിനോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനോ നിത്യജീവനുമായി ബന്ധമൊന്നുമില്ല. കര്‍ത്താവിനെ അറിയുന്നതുമായിട്ടാണ് അതിനുബന്ധമുള്ളത്. എന്റെ ജീവിതത്തിന്റെ വാഞ്ഛയും എന്റെ ഹൃദയത്തിന്റെ ഭാരവും കര്‍ത്താവിനെ ഏറ്റവും അടുത്തറിയുക എന്നതാണ്. എന്റെ ശുശ്രൂഷയ്ക്ക് ദൈവികമായ അധികാരം അതിലൂടെ മാത്രമേ ഉണ്ടാവൂ എന്നു ഞാന്‍ അറിയുന്നു. അതുകൊണ്ട് ഞങ്ങളുടെ സഭകളിലെല്ലാം തന്നെ ദൈവത്തെ അറിയുന്നതിന് ഞാന്‍ ആളുകളെ ഉത്സാഹിപ്പിക്കുന്നു. ചരിത്രത്തില്‍ എന്നത്തേക്കാളുമുപരി വേദജ്ഞാനം ഇന്ന് എത്രയോ അധികമാണ്. പെന്തക്കൊസ്തു നാളിനുശേഷം 1500 വര്‍ഷത്തോളം അച്ചടിച്ച ഒരു ബൈബിള്‍ പോലും ലഭ്യമല്ലായിരുന്നു. ബൈബിള്‍ ഇത്ര സുലഭമായിട്ട് ഏതാണ്ട് രണ്ടു നൂറ്റാണ്ടുകളേ ആയിട്ടുള്ളു. ഇന്നു നമുക്കു ബൈബിളിന്റെ നിരവധി ഭാഷാന്തരങ്ങളും ഒത്തുവാക്യങ്ങളും മറ്റു പഠനസഹായികളും സുലഭമാണ്. പക്ഷേ ഇതുകൊണ്ടുണ്ടായ അധിക വിജ്ഞാനം കൂടുതല്‍ വിശുദ്ധരായ ക്രിസ്ത്യാനികളെ ഉളവാക്കി എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഇല്ല. ബൈബിള്‍വിജ്ഞാനം കൊണ്ടു വിശുദ്ധി ഉണ്ടാകുമായിരുന്നെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വിശുദ്ധരായ ആളുകള്‍ ഇന്നു ജീവിക്കുന്നവരില്‍ ചിലര്‍ ആകുമായിരുന്നു. സാത്താനും വിശുദ്ധനാകുമായിരുന്നു. കാരണം, സാത്താനുള്ളത്ര ബൈബിള്‍ വിജ്ഞാനം മറ്റാര്‍ക്കുമില്ലല്ലോ. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെ ബൈബിള്‍ പഠിപ്പിക്കുന്ന സെമിനാരികള്‍ നമുക്കുണ്ട്. എന്നാല്‍ ഏറ്റവും ദൈവഭക്തരായ ആളുകളെ നമുക്കു കണ്ടുമുട്ടാന്‍ കഴിയുന്നതു ഈ സെമിനാരികളിലാണോ? അല്ല. ജാതികളെക്കാള്‍ മോശമായവരെ നമുക്ക് ഇവിടെ കണ്ടെത്താന്‍ കഴിയും. ഒരിക്കല്‍ ഇന്‍ഡ്യയിലെ ഏറ്റവും നല്ല ഒരു സെമിനാരിയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി വിജയം വരിച്ച ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു:” ഞാന്‍ ഇവിടെ പ്രവേശനം നേടുമ്പോഴുള്ളതിനെക്കാള്‍ വളരെ മോശമായ ആത്മീയാവസ്ഥയിലാണ് ഇപ്പോള്‍” അങ്ങനെയെങ്കില്‍ സെമിനാരിയില്‍ നിന്നും എന്താണു പഠിച്ചത്? ബൈബിളിനെക്കുറിച്ചും ക്രിസ്ത്യാനികളെക്കുറിച്ചും സഭാചരിത്രത്തെക്കുറിച്ചും ഒക്കെ അത്തരം ഒരു സെമിനാരിയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാത്താനുതന്നെ സാദ്ധ്യമല്ലേ? ഒരു വിദ്യാര്‍ത്ഥി ധനസ്‌നേഹത്തെയും ദുര്‍മ്മോഹത്തെയും കോപത്തെയും കയ്പിനെയും ജയിക്കാന്‍ പഠിക്കുന്നില്ലെങ്കില്‍ ഗ്രീക്കിലെ മൂലപദങ്ങളുടെ അര്‍ത്ഥമോ, വേദവ്യാഖ്യാനമോ നിരൂപകമതങ്ങളോ പഠിക്കുന്നതു കൊണ്ടെന്തു കാര്യം? അവിടെ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുപയോഗിച്ച് വളരെവേഗം അയാള്‍ ഒരു സഭയിലെ പാസ്റ്റര്‍ ആകും. പക്ഷേ ധാര്‍മ്മികമായ പെരുമാറ്റപ്രശ്‌നങ്ങളുമായി സഭയില്‍ വരുന്ന ആളുകള്‍ക്ക് എന്തു നല്‍കാന്‍ അയാള്‍ക്കു കഴിയും? വേദശാസ്ത്രപരമായ പ്രശ്‌നങ്ങളില്‍ അയാള്‍ക്കു സഹായിക്കാന്‍ കഴിഞ്ഞേക്കാം. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഒന്നും ചെയ്യാന്‍ അയാള്‍ക്കു കഴിയില്ല. അതുകൊണ്ടുതന്നെയാണ് ഇന്‍ഡ്യയില്‍ കര്‍ത്താവിന്റെ വേലയ്ക്ക് ഇത്രയധികം നഷ്ടം സംഭവിച്ചിരിക്കുന്നത്. ദൈവത്തെ അറിയുന്നവര്‍ക്കു മാത്രമേ ആടുകളെ എങ്ങനെ നടത്തണമെന്ന് അറിയാന്‍ കഴിയൂ. നിങ്ങള്‍ പാപത്തിന്മേല്‍ ജയം പ്രാപിച്ച ഒരുവനെങ്കില്‍ ആടുകളെയും ജയജീവിതത്തിലേക്കു നയിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. അപ്രകാരം ജയം പ്രാപിച്ച അവര്‍ക്കും പോയി അധികാരത്തോടെയും ശക്തിയോടെയും കര്‍ത്താവിനെ സേവിക്കാന്‍ കഴിയും. ആരുടെയെങ്കിലും വേദവിജ്ഞാനത്തെയോ ബിരുദസര്‍ട്ടിഫിക്കറ്റുകളെയോ സാത്താന്‍ ഭയപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല. പക്ഷേ വിശുദ്ധിയും താഴ്മയും ദൈവഭയവുമുള്ള പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ ഭയപ്പെടുന്നു. നമ്മുടെ കൊച്ചു സഹോദരന്മാരെയും സഹോദരിമാരെയും ദൈവത്തെ അറിയുന്നതിലേക്കു നടത്തുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. അധ്യായം 3:ദൈവഭയം ഒരു ആത്മീയനേതാവു ദൈവത്തെ അധികമായി ഭയപ്പെടുന്ന ഒരുവനായിരിക്കും. നാം ദൈവത്തെ എത്രയധികം അറിയുന്നുവോ അത്രയധികം ഭയപ്പെടും. ഭയം എന്ന കേവല വികാരമല്ല ഭക്ത്യാദരവുകള്‍ നമ്മിലുണ്ടാകും. സങ്കീര്‍ത്തനം 34:11ല്‍ ദാവീദ് പറയുന്നു: ”മക്കളേ വന്ന് എനിക്കു ചെവി തരുവീന്‍. യഹോവയോടുള്ള ഭക്തിയെ, ഭയത്തെ, ഞാന്‍ ഉപദേശിച്ചു തരാം.” മറ്റുള്ളവരെ ദൈവത്തെ ഭയപ്പെടാന്‍ പഠിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. റോമര്‍ക്കും എഫേസ്യര്‍ക്കും എഴുതിയ ലേഖനങ്ങള്‍ പഠിപ്പിക്കാന്‍ അതിലും എളുപ്പമാണ്. മറ്റുള്ളവര്‍ക്കു ദൈവഭക്തിയെ ഉപദേശിക്കണമെങ്കില്‍ ആദ്യം നാം തന്നെ ദൈവത്തെ ഭയപ്പെടണം. ദൈവഭയം ആണ് ജ്ഞാനത്തിന്റെ ആരംഭം. ബൈബിള്‍ പണ്ഡിതനായ ഒരാളെക്കാള്‍ വളരെയധികം കാര്യങ്ങള്‍ ദൈവഭയമുള്ള ഒരുവനു മറ്റുള്ളവരെ പഠിപ്പിക്കാന്‍ കഴിയും. ദൈവത്തെ ഭയമില്ലാത്ത ഒരാള്‍ക്ക് അറിവു മാത്രമേ പകരാന്‍ കഴിയൂ. ജ്ഞാനം പകരാന്‍ കഴിയില്ല. 1 കൊരിന്ത്യര്‍ 8:1ല്‍ പറയുമ്പോലെ അറിവ് ഒരു വ്യക്തിയെ നിഗളിയാക്കുന്നു. എന്നാല്‍ ജ്ഞാനമോ ദൈനംദിനജീവിതത്തില്‍ പ്രയോഗിക്കുവാന്‍ തക്കവണ്ണം ഒരുവനെ പക്വമതിയാക്കുന്നു. ജ്ഞാനികള്‍ക്കു മാത്രമേ യേശുക്രിസ്തുവിന്റെ സഭയെ പണിയുവാന്‍ കഴിയൂ. ക്രിസ്തീയ ജീവിതത്തിന്റെ പ്രാഥമിക പാഠമാണ് ദൈവഭയം. നിങ്ങളുടെ ആടുകളെ ദൈവത്തെ ഭയപ്പെടുവാന്‍ പഠിപ്പിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ മറ്റെന്തെല്ലാം വിഷയങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക പാഠം നല്‍കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. അക്ഷരം പഠിക്കാത്തവരെ ഭൂമിശാസ്ത്രവും ചരിത്രവും ഒക്കെ പഠിപ്പിക്കുന്നതു പോലെയാണത്. അത്തരം തെറ്റുകള്‍ ഒരു ശരാശരി അദ്ധ്യാപകന്‍ പോലും ഈ ഭൂമുഖത്തു ചെയ്യില്ല. അക്ഷരം പഠിപ്പിക്കുന്നതു പോലെയാണ് ദൈവഭയം പഠിപ്പിക്കുന്നത്. എന്നാല്‍ അധികം ഇടയന്മാരും തങ്ങളുടെ ആടുകളെ ആദ്യം അതു പഠിപ്പിക്കുന്നതില്‍ ശുഷ്‌കാന്തിയുള്ളവരല്ല. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് ഈ ലോകത്തിന്റെ മക്കള്‍ വെളിച്ച മക്കളെക്കാള്‍ ബുദ്ധിയേറിയവരാണെന്ന്. ഒരു സെമിനാരി ബിരുദം കൈവശമുള്ള നിങ്ങളോടു ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ: ദൈവഭയം നിങ്ങള്‍ അവിടെ നിന്നു പഠിച്ചിട്ടുണ്ടോ? അതോ വെറും ഒരു ബിരുദ സര്‍ട്ടിഫിക്കറ്റു മാത്രമാണോ നിങ്ങള്‍ കരസ്ഥമാക്കിയത്? രണ്ടാമത് ഒരു ചോദ്യംകൂടിചോദിക്കട്ടെ: നിങ്ങള്‍ എന്തിനു വേണ്ടിയാണ് ഒരു സെമിനാരിയില്‍ ചേര്‍ന്നത്? ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയോ അതോ ദൈവത്തെ ഭയപ്പെടുന്നതെങ്ങനെ എന്നു പഠിക്കുവാനോ? എന്തുകൊണ്ടാണു മറ്റു സെമിനാരികളെക്കാള്‍ ഈ സെമിനാരി നിങ്ങള്‍ തെരഞ്ഞെടുത്തത്? അതു അധികം പ്രശസ്തമായതുകൊണ്ടല്ലേ? അവിടുത്തെ ഉപദേശങ്ങള്‍ വേദാനുസൃതമല്ലെന്നും വിശാലമാണെന്നും അറിഞ്ഞിട്ടുകൂടി അവിടെത്തന്നെ പോകുവാന്‍ താങ്കള്‍ തീരുമാനിച്ചില്ലേ? യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ അത്തരമൊരു സ്ഥാപനത്തിലയച്ചു തന്റെ ശുശ്രൂഷയ്ക്കുവേണ്ടി ഒരുക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ? ദൈവഭയം അഭ്യസിക്കുവാനായി ഞങ്ങള്‍ക്കു ഒരു സെമിനാരി തെരഞ്ഞെടുക്കുവാന്‍ കഴിയുമെന്ന് നിങ്ങളില്‍ എത്രപേര്‍ സത്യസന്ധമായി പറയും? അങ്ങനെ ഒന്നു സാദ്ധ്യമാണോ? അല്ലേയല്ല! അതൊരു വലിയ ദുരന്തമല്ലേ? സെമിനാരികളില്‍ ചേരുന്ന പലരും അമേരിക്കയില്‍ ധനസമ്പാദനത്തിനു വേണ്ടി പോകുന്നതിനുള്ള പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് അതു ചെയ്യുന്നതെന്ന് എനിക്കറിയാം. ചിലര്‍ അമേരിക്കയിലെ സെമിനാരികളില്‍ത്തന്നെ പ്രവേശനത്തിനു അപേക്ഷിക്കാറുണ്ട്- അവിടെ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെ. അങ്ങനെയുള്ളവര്‍ക്ക് എങ്ങനെ കര്‍ത്താവിനെ സേവിക്കുവാന്‍ കഴിയും? ഒരു തെറ്റായ ഉദ്ദേശ്യത്തോടെയാണു ബൈബിള്‍ സ്‌കൂളില്‍ ചേര്‍ന്നതെന്ന കാര്യം ഇന്നു സമ്മതിക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ? സത്യസന്ധരായിരിക്കാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളെ സംബന്ധിച്ചു പ്രത്യാശയ്ക്കു വകയുണ്ട്. ദൈവം സത്യസന്ധരെ സ്‌നേഹിക്കുന്നു. നിങ്ങള്‍ക്കു സംഭവിച്ച തെറ്റ് മറ്റുള്ളവര്‍ക്കു സംഭവിക്കാതിരിക്കാന്‍ അവര്‍ക്കു മുന്നറിയിപ്പു കൊടുക്കുക. കര്‍ത്താവിനെ ഭയപ്പെടുവാന്‍ അവരെ ഒന്നാമതായി പഠിപ്പിക്കുക. നമ്മുടെ കുട്ടികള്‍ നാം ചെയ്ത തെറ്റുകള്‍ ആവര്‍ത്തിച്ചുകൂടാ. സദൃശവാക്യങ്ങള്‍ 24:3,4 ല്‍ ജ്ഞാനം കൊണ്ടു വീടുപണിയുന്നു എന്നും അറിവുകൊണ്ട് അതിന്റെ മുറികളില്‍ വിലയേറിയതും മനോഹരവുമായ സമ്പത്തു നിറയുന്നു എന്നും നമ്മോടു പറയുന്നു. ഇവിടെ ജ്ഞാനവും അറിവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ഞാന്‍ ബൈബിള്‍ അറിവിനെ വിലകുറച്ചു കാണുകയല്ല. കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞാന്‍ ബൈബിള്‍ പഠിച്ചുവരുന്നു. മറ്റാരെയും പോലെ എനിക്കും അതില്‍ അറിവുണ്ട്. എന്നാല്‍ അതിലുപരിയായി ഞാന്‍ അന്വേഷിക്കുന്നതു ജ്ഞാനമാണ്; ദൈവസ്‌നേഹമാണ് ലോകത്തില്‍ ഏറ്റവും വലുത്. പക്ഷേ ദൈവസ്‌നേഹം ദൈവിക ജ്ഞാനത്താല്‍ എല്ലായ്‌പ്പോഴും നയിക്കപ്പെടുന്നു. ജ്ഞാനം കൂടാതെയുള്ള സ്‌നേഹം അപകടകരമാണ്. സ്‌നേഹം ഒരു ബസ്സിന്റെ പെട്രോള്‍ടാങ്കിലെ പെട്രോള്‍ പോലെയാണ്. ജ്ഞാനം ബസിന്റെ ഡ്രൈവര്‍ പോലെയും. നിങ്ങള്‍ക്ക് നിങ്ങളുടെ ആട്ടിന്‍കൂട്ടത്തെ നയിക്കുവാന്‍ സ്‌നേഹം കൂടിയേ തീരൂ. പക്ഷേ അവരെ ഏതു വഴിയിലൂടെ നയിക്കണമെന്നറിയാന്‍ ജ്ഞാനവും അത്യന്താപേക്ഷിതമാണ്. ജ്ഞാനം അടിസ്ഥാനപരമാണ്. ബൈബിള്‍ സംബന്ധിച്ച അറിവില്‍ 100 ശതമാനം മാര്‍ക്കു വാങ്ങുന്ന ഒരാള്‍ക്ക് ജ്ഞാനത്തില്‍ പൂജ്യം മാര്‍ക്കു ലഭിക്കുക സാധ്യമാണ്. കായികക്ഷമതാ പരിശോധനയില്‍ 100 മാര്‍ക്കും കണക്കില്‍ പൂജ്യവും വാങ്ങും പോലെയാണത്. കണക്കില്‍ 100 ശതമാനവും കായികക്ഷമതയില്‍ പൂജ്യവും ആയിരുന്നാലും നന്നായിരുന്നു. കാരണം കാലദൈര്‍ഘ്യത്തില്‍ കണക്കാണ് കായിക്ഷമതയെക്കാള്‍ പ്രാധാന്യമേറിയത്. അതുപോലെ കാലദൈര്‍ഘ്യത്തില്‍ അറിവിനേക്കാള്‍ ജ്ഞാനം പ്രയോജനകരമാകുന്നു. അറിവു മുറികളെ നിറയ്ക്കുന്നു. അതു കസേരയും മേശയും കട്ടിലും പോലെയാണ്. ജ്ഞാനം കൂടാതെയുള്ള അറിവു വീടില്ലാതെ വെളിമ്പ്രദേശത്തു കസേരയും കട്ടിലും വാങ്ങി നിരത്തുന്നതുപോലെയാണ്. വളരെ വിലപിടിപ്പുള്ള സോഫയും കട്ടിലുമുണ്ട്. പക്ഷേ വെളിമ്പ്രദേശത്താണ്; കാരണം വീടില്ല. അത്തരം ഒരു വ്യക്തി ചുറ്റുപാടുള്ളവര്‍ക്ക് ഒരു ഹാസ്യവിഷയമായിരിക്കും. ക്രിസ്തീയ ലോകത്തിലെ ഇന്നത്തെ പ്രസംഗകരും ഇപ്രകാരം തന്നെ. അവരും ദൈവത്തെ ഭയപ്പെടായ്കയാല്‍ അവര്‍ക്കു ജ്ഞാനം ഇല്ല. അറിവു വേണ്ടുവോളമുണ്ട്. ഇക്കാലത്ത് ഏതെങ്കിലും പ്രസംഗകന്‍ ദൈവഭയത്തെക്കുറിച്ച് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടോ? ഇല്ല. അതുകൊണ്ടു തന്നെയാണ് മിക്കവാറും വിശ്വാസികള്‍ ജ്ഞാനികളല്ലാത്തത്. മറ്റു പല ഭയങ്ങള്‍ക്കും അടിമകളായിത്തീരുന്നതും. അധ്യായം 4:ദൈവശബ്ദം കേള്‍ക്കുക ഒരു ആത്മീയ നേതാവ് എല്ലാ ദിവസവും ദൈവശബ്ദം കേള്‍ക്കുന്നതിന് ശ്രദ്ധവയ്ക്കുന്ന ആളായിരിക്കും. ഉല്‍പത്തി ഒന്നാം അദ്ധ്യായം മുതല്‌ക്കേ നാം ആവര്‍ത്തിച്ചു കണ്ടു തുടങ്ങുന്ന ഒരു പ്രയോഗം ബൈബിളിലുണ്ട്: ”അനന്തരം ദൈവം കല്പിച്ചു.” എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്ന ഭൂമിയില്‍ ആദ്യത്തെ ആറു ദിവസങ്ങളോടും ദൈവം കല്പിച്ചു കൊണ്ടിരുന്നു. അപ്രകാരം ദൈവം സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഭൂമിയുടെ അവസ്ഥ കൂടുതല്‍ കൂടുതല്‍ മെച്ചമായിക്കൊണ്ടിരുന്നു. അങ്ങനെ ബൈബിളിലെ ഒന്നാം അദ്ധ്യായത്തില്‍ നിന്നുതന്നെ നാം ഒരു സുപ്രധാന കാര്യം ഗ്രഹിക്കുന്നു: ഓരോ ദിവസവും ദൈവത്തിനു പറയാനുള്ളതു കേള്‍ക്കുന്നതില്‍ നാം ജാഗ്രതയുള്ളവരാകണം. നാം അങ്ങനെ ചെയ്യുന്നുവെങ്കില്‍, നാം കേള്‍ക്കുന്ന കാര്യങ്ങള്‍ക്കു നമ്മെ വിധേയപ്പെടുത്തിക്കൊടുക്കുവാന്‍ മനസ്സു വയ്ക്കുന്നെങ്കില്‍, നാം അധികം പ്രയോജനമുള്ള മെച്ചപ്പെട്ട ക്രിസ്ത്യാനികളായി രൂപാന്തരപ്പെടും. ബൈബിള്‍ വായിക്കുന്നതും ദൈവത്തില്‍ നിന്നു കേള്‍ക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. എല്ലാ ദിവസവും തിരുവെഴുത്തുകളെ പഠിക്കുന്നതില്‍ ദത്തശ്രദ്ധരായിരുന്ന പുരോഹിത വര്‍ഗ്ഗമായിരുന്നു യേശുവിനെ ക്രൂശിച്ചതെന്നു നാം ഓര്‍മ്മിക്കണം. അവര്‍ വചനം പഠിച്ചു എങ്കിലും തങ്ങളുടെ ഹൃദയങ്ങളോടു ദൈത്തിനു സംസാരിക്കുവാനുള്ളതെന്തെന്ന് അവര്‍ ശ്രദ്ധിച്ചില്ല. (അ:പ്ര. 13:27). നമുക്കു സംഭവിക്കാവുന്ന അപകടവും അതുതന്നെ. അങ്ങനെയെങ്കില്‍ നാമും അവരെപ്പോലെ അന്ധരായിത്തീരും. ദൈവത്തിന് എല്ലാ ദിവസവും നമ്മോടു സംസാരിക്കുവാനുണ്ടെന്നുള്ള സത്യവും ഉല്‍പത്തി ഒന്നാം അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നു. മിക്ക ക്രിസ്തീയ നേതാക്കന്മാരും എല്ലാ ദിവസവും ദൈവശബ്ദം കേള്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധയുള്ളവരല്ല. അവര്‍ മനുഷ്യര്‍ രചിക്കുന്ന കൃതികള്‍ വായിക്കുന്നതില്‍ മാത്രം ശ്രദ്ധവയ്ക്കുന്നു! മറ്റു മനുഷ്യര്‍ സംസാരിച്ചുകേള്‍ക്കുന്ന കാര്യങ്ങള്‍ മാത്രമാണ് നിങ്ങളും സംസാരിക്കുന്നതെങ്കില്‍ അതൊരു ദുരന്തം തന്നെ. കാരണം മനുഷ്യന്റെ വാക്കുകള്‍ക്കു നിത്യമായ ഫലങ്ങളൊന്നും പുറപ്പെടുവിക്കാന്‍ കഴികയില്ല. ദൈവം സംസാരിക്കുന്ന വാക്കുകള്‍ക്കു മാത്രമേ നിത്യമായ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയൂ. യെശയ്യാവ് 55:11ല്‍ നാം വായിക്കുന്നത് അങ്ങനെയാണ്. ദൈവം സംസാരിക്കുമ്പോഴൊക്കെ പ്രകൃത്യതീതകാര്യങ്ങള്‍ സംഭവിച്ചിരുന്നതായി ഉല്‍പത്തി ഒന്നില്‍ നാം വായിക്കുന്നു. നമ്മുടെ ഹൃദയങ്ങളോടും ദൈവം സംസാരിക്കുന്നതെന്തെന്നുള്ളതു നാം കേള്‍ക്കയും അതില്‍നിന്നു നാം സംസാരിക്കയും ചെയ്യുന്നുവെങ്കില്‍ നമ്മുടെ ശുശ്രൂഷയിലും പ്രകൃത്യതീത കാര്യങ്ങള്‍ സംഭവിക്കും. 1 തിമൊ.4 :16 ല്‍ പൗലോസ് തിമൊഥെയോസിനോട് അദ്ദേഹം ഉപദേശിക്കുന്നതിനു മുമ്പെ തന്നെത്തന്നെ സൂക്ഷിക്കുവാന്‍ പ്രബോധിപ്പിക്കുന്നതു ശ്രദ്ധിക്കുക. സ്വയം വഞ്ചിക്കപ്പെട്ടു പോകുന്നതില്‍ നിന്നും രക്ഷനേടുവാന്‍ ദൈവം നമ്മോടു സംസാരിക്കുന്നതെന്തെന്നു നാം കേട്ടേമതിയാകൂ. ദൈവം പറയുന്നതെന്തെന്നു ശ്രദ്ധിക്കുവാന്‍ നാം സാവധാനത കാട്ടുന്നില്ലെങ്കില്‍ താഴെപ്പറയുന്ന മൂന്നില്‍ ഏതെങ്കിലും ഒരു വിധത്തിലായിരിക്കും നമ്മുടെ പ്രസംഗങ്ങളെല്ലാം തന്നെ. 1. ഓരോ കാലയളവിലും ലോകത്തിലെ വലിയ ക്രിസ്തീയ പ്രസംഗകരെന്നു വിളിക്കപ്പെടുന്നവരുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നവരായിത്തീരും.(പ്രത്യേകിച്ചും അമേരിക്കയിലെ. കാരണം ഇന്‍ഡ്യയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം മുഖ്യമായും അവിടെ നിന്നാണല്ലോ എത്തുന്നത്.) ” വലിയ പ്രസംഗകരെന്നു വിളിക്കപ്പെടുന്ന” എന്നെഴുതിയത് അവര്‍ ദൈവദൃഷ്ടിയില്‍ വലിയവരല്ലാത്തതുകൊണ്ടാണ്. നിങ്ങള്‍ അവരുടെ പുസ്തകങ്ങള്‍ വായിക്കയും അതില്‍ നിന്നും പ്രസംഗിച്ചുകൊണ്ടിരിക്കയും ചെയ്യും. ഓരോ സമയത്തും ഓരോ പ്രത്യേക വിഷയങ്ങള്‍ ക്രിസ്തീയ ലോകത്തില്‍ പരക്കെ സംസാരിക്കപ്പെടുന്നതു നിങ്ങള്‍ ശ്രദ്ധിക്കും. നിങ്ങളും അതെക്കുറിച്ചു തന്നെ സംസാരിക്കുവാന്‍ ഉത്സാഹിക്കും. നിങ്ങളെ ശ്രദ്ധിക്കുന്ന വേണ്ടത്ര വിവേചനമില്ലാത്ത ശ്രോതാക്കളും നിങ്ങളെ നല്ല വായനക്കാരനും ആത്മീയനുമായികണക്കാക്കും. 2. താങ്കള്‍ ബൈബിള്‍ വിഷയങ്ങള്‍ ബുദ്ധിപരമായി പഠിക്കയും കോളജില്‍ രസതന്ത്രം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനെപ്പോലെ അതു പഠിപ്പിക്കയും ചെയ്യുന്നു. രസതന്ത്രത്തില്‍ ഒരു ഡോക്ടറേറ്റ് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ബൈബിള്‍ വിഷയങ്ങളില്‍ ഡോക്ടറേറ്റും ലഭിക്കുന്നു. ചെറിയ തുകകള്‍ മുടക്കിയാല്‍ ഇപ്രകാരമുള്ള ബഹുമതി മോഹികള്‍ക്കു ഡോക്ടറേറ്റുകള്‍ നല്‍കുന്ന മൂന്നാംകിട സ്ഥാപനങ്ങള്‍ ഇന്നു ധാരാളം ഉണ്ട്. എത്ര ഗവേഷണബിരുദങ്ങള്‍’ വേണമെങ്കിലും നിങ്ങള്‍ക്കു വാങ്ങിക്കാം! നിങ്ങള്‍ ശരിയായ പഠനത്തിലൂടെയാണ് ഡോക്ടറേറ്റ് നേടിയതെങ്കില്‍പോലും അതു തെളിയിക്കുന്നത് നിങ്ങള്‍ ബുദ്ധികൂര്‍മ്മതയുള്ള ഒരു വ്യക്തിയാണ് എന്നു മാത്രമാണ്. എന്നാല്‍പോലും ദൈവത്തെയോ ദൈവവചനത്തെയോ വ്യക്തിപരമായി അറിയാത്തവരായിരിക്കും നിങ്ങള്‍ 3. നിങ്ങളുടെ ആടുകള്‍ക്ക് ഏറ്റവും രുചിക്കുന്ന കാര്യങ്ങള്‍ എന്തെന്നു നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തും. കാരണം, അവരുടെയിടെയില്‍ സമ്മതനാവുക എന്നതാണു നിങ്ങളുടെ ലക്ഷ്യം. അങ്ങനെ ആളുകളുടെ അഭിരുചികളും അഭീഷ്ടങ്ങളും നിരീക്ഷിച്ചു പഠനം നടത്തുന്ന തന്ത്രജ്ഞന്മാരായ കച്ചവടക്കാരെപ്പോലെ നിങ്ങളും ആയിത്തീരും. ഇന്നത്തെ പ്രസംഗകര്‍ ഇങ്ങനെയുള്ളവരാണ്. പഴയ നിയമകാലത്തെ കള്ളപ്രവാചകന്മാരും ഇത്തരത്തിലുള്ളവരായിരുന്നു. അവര്‍ സമൃദ്ധിയില്‍ ജീവിച്ചു! ഓരോ കള്ളപ്രവാചകനും യിസ്രായേലിന്റെ അഭീഷ്ടം കണ്ടെത്തുകയും അതു പ്രസംഗിക്കയും ചെയ്തുകൊണ്ടിരുന്നു. അവര്‍ സമ്മതരും സമ്പന്നരുമായിത്തീര്‍ന്നു. ഇന്നും ക്രൈസ്തവലോകത്ത് ഇത്തരം പ്രവാചകന്മാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. യിസ്രായേലിലെ സത്യപ്രവാചന്മാര്‍ പ്രശസ്തരും പൊതു സമ്മതരും ആയിരുന്നില്ല. കാരണം അവര്‍ ജനത്തോടു അവരുടെ അഭീഷ്ടങ്ങളല്ല മറിച്ച് അവര്‍ യഥാര്‍ത്ഥത്തില്‍ കേള്‍ക്കുവാനാവശ്യമായിരുന്നതത്രേ പ്രസംഗിച്ചിരുന്നത്. 4. യേശു ഒരിക്കല്‍ മാര്‍ത്തയെ പലകാര്യങ്ങളിലെ തിരക്കിനെക്കുറിച്ചു ശാസിച്ചുകൊണ്ടു തന്റെ മുമ്പില്‍ ശ്രദ്ധയോടെ ഇരിക്കുന്ന മറിയയെ മാതൃകയാക്കുവാന്‍ പറഞ്ഞു. മറിയ തെരഞ്ഞെടുത്ത കാര്യം മാത്രമേ ആവശ്യമുള്ളൂ എന്നു യേശു കല്പിച്ചു. (ലൂക്കോ. 10:12)ശമുവേലിന്റെ മനോഭാവം തന്നെ നമുക്കും ഇക്കാര്യത്തില്‍ ഉണ്ടാകട്ടെ.”കര്‍ത്താവേ അരുളിച്ചെയ്യണമേ, അടിയന്‍ കേള്‍ക്കുന്നു.” ബൈബിളിന്റെ ഒന്നാം പേജില്‍ നാം കാണുന്നതെന്താണ്? ദൈവം ഓരോ സമയത്തും കല്പിക്കുമ്പോള്‍ ഓരോന്ന് ഉളവാകുന്നു. പ്രകാശം ഉളവായി. വെള്ളത്തില്‍ നിന്നും ഭൂമി വേര്‍പിരിഞ്ഞു. മരങ്ങളും മത്സ്യങ്ങളും മൃഗങ്ങളും എല്ലാം സൃഷ്ടിക്കപ്പെട്ടു. യെശയ്യാ 55:11 ല്‍ ഇപ്രകാരം പറയുന്നു: എന്റെ വായില്‍നിന്നു പുറപ്പെടുന്ന വചനം വെറുതേ എന്റെ അടുക്കലേക്കു മടങ്ങി വരാതെ എനിക്കിഷ്ടമുള്ളതു നിവര്‍ത്തിക്കയും ഞാന്‍ അയച്ചകാര്യം സാധിപ്പിക്കയും ചെയ്യും. ലോകത്തിലെ ആളുകള്‍ വളരെ വിലമതിക്കുന്ന രണ്ടു പ്രയോഗങ്ങള്‍ ഇതിലുണ്ട്. ”ഇഷ്ടമുള്ളതു നിവര്‍ത്തിക്കുക””കാര്യം സാധിപ്പിക്കുക” നമ്മുടെ ജീവിതത്തിലും നമുക്കു നിവര്‍ത്തിക്കപ്പെടേണ്ട ഇഷ്ടങ്ങളും സാധിക്കേണ്ട കാര്യങ്ങളും നിരവധിയുണ്ട്. നമ്മുടെ ജീവിതം ഹ്രസ്വമായതിനാല്‍ പല വഴികളെ പരീക്ഷിച്ചറിയുവാന്‍ നമുക്കു സമയമില്ല. പ്രത്യേകിച്ചും ആത്മീയ കാര്യങ്ങളില്‍. ദൈവവേലയില്‍ ഒരു പ്രത്യേക രീതി പരീക്ഷിച്ച് ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അതു ദൈവവഴി അല്ലായിരുന്നു എന്നു കണ്ടെത്തുന്ന തരത്തില്‍ നമുക്കു പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമോ? ദൈവം സംസാരിക്കുന്നതെന്തെന്നു കേള്‍ക്കുവാന്‍ നാം സമയം കണ്ടെത്തുന്നുവെങ്കില്‍ അത്തരം ഭോഷത്തങ്ങളില്‍ നിന്നു നമുക്കു രക്ഷപെടാന്‍ കഴിയും. അവിടെ കാര്യം സാദ്ധ്യമായിത്തീരും. ദൈവശബ്ദം കേള്‍ക്കുന്ന മനുഷ്യനെ ശ്രദ്ധിക്കുവാനാണ് എനിക്കു താത്പര്യം. ധാരാളം ബിരുദങ്ങളുള്ള ഒരു വേദശാസ്ത്ര പണ്ഡിതനു മണിക്കൂറുകള്‍കൊണ്ടു ഗ്രഹിപ്പിക്കുവാന്‍ കഴിയുന്നതിനേക്കാളധികം അത്തരം ഒരാള്‍ക്കു വെറും അഞ്ചുമിനിട്ടു കൊണ്ടു എന്നെ ഗ്രഹിപ്പിക്കുവാന്‍ കഴിയും. പ്രൊഫ.ഗമാലിയേലിനെക്കാളും സന്നദ്രീമിലെ അംഗങ്ങളെക്കാളും യോഹന്നാന്‍ സ്‌നാപകന് ദൈവത്തെക്കുറിച്ച് ആളുകളെ ഗ്രഹിപ്പിക്കുവാന്‍ കഴിയും. നാം ദൈവത്തെ കേള്‍ക്കുന്നുവെങ്കില്‍ വായിക്കുന്നപ്രസിദ്ധീകരണങ്ങളില്‍ നിന്നായിരിക്കില്ല നാം പ്രസംഗിക്കുക. കേള്‍ക്കുന്ന ടേപ്പുകളില്‍നിന്നും ആയിരിക്കില്ല. അക്കാദമിക പഠനങ്ങളില്‍ നിന്നും ആര്‍ജ്ജിക്കുന്ന അറിവുകളില്‍ നിന്നുമല്ല ദൈവിക മനുഷ്യന്‍ വെളിപ്പാടുകളില്‍ നിന്നത്രേ സംസാരിക്കുന്നത്. അത്തരം ഒരു വ്യക്തി വായിച്ചോ കേട്ടോ അറിയുന്ന കാര്യങ്ങള്‍ ആദ്യം സ്വന്തം അനുഭവമാക്കും. തുടര്‍ന്നു തന്റെ അനുഭവജ്ഞാനത്തില്‍ നിന്നും അവയെ പ്രസ്താവിക്കും. നാം ബുദ്ധിയില്‍ നിന്നും പ്രസ്താവിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ബുദ്ധിയുടെ തലത്തിലേക്കു മാത്രമേ കടക്കുകയുള്ളൂ. എന്നാല്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നു ഹൃദയം പ്രസ്താവിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ഹൃദയത്തെത്തന്നെ സ്പര്‍ശിക്കയും ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യും. ഞാന്‍ പറയുന്നതിന്നര്‍ത്ഥം നിങ്ങള്‍ ഒരിക്കലും എഴുതിത്തയ്യാറാക്കുന്ന കുറിപ്പുകളോ സന്ദേശങ്ങളോ ഉപയോഗിക്കരുത് എന്നല്ല. കുറിപ്പുകള്‍ കൂടാതെ ഒരാള്‍ പ്രസംഗിക്കുന്നതുകൊണ്ട് അയാള്‍ക്ക് നല്ല ഓര്‍മ്മ ശക്തിയുണ്ടെന്നു മാത്രമേ അര്‍ത്ഥമാകുന്നുള്ളൂ. അത് ആത്മീയതയുടെ അളവുകോലല്ല. നാം പ്രസംഗിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്നും ഹൃദയത്തില്‍ നിന്നും ആയിരിക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. ഇന്നു നമുക്കു ലിബറല്‍ തിയോളജി പഠിപ്പിക്കുന്ന സെമിനാരികളുണ്ട്. ഇവാന്‍ജലിക്കല്‍ തിയോളജി പഠിപ്പിക്കുന്ന സെമിനാരികളുമുണ്ട്. എന്താണിവ തമ്മിലുള്ള വ്യത്യാസം? ഒന്നില്‍ ബുദ്ധിയില്‍ നിന്നും ബുദ്ധിയിലേക്കു പകരുന്ന അറിവുകള്‍ വേദശാസ്ത്രപരമായി തെറ്റാണ്. മറ്റേതില്‍ ആ അറിവുകള്‍ വേദശാസ്ത്രപരമായി ശരിയുമാണ്. എന്നാല്‍ ആത്മീയമായി നാം വിവേചിച്ചാല്‍ ശരിയെന്നു നാം കരുതുന്ന ഇവാന്‍ജലിക്കല്‍ സെമിനാരിയും ലിബറലിനേക്കാള്‍ മെച്ചമല്ലെന്നു കാണാം. ഈ രണ്ടു സെമിനാരികളിലും അദ്ധ്യാപരും വിദ്യാര്‍ത്ഥികളും ഒരു പോലെ ധനമോഹത്തിനും ദുര്‍മ്മോഹങ്ങള്‍ക്കും അടിമകളായിത്തന്നെ തുടരുന്നു. യേശു വന്നതു തന്റെ ശിഷ്യന്മാരെ വേദശാസ്ത്രപരമായി പ്രബുദ്ധരാക്കുവാനല്ല, തന്റെ സ്വഭാവം നമ്മില്‍ പകര്‍ന്നു നമ്മെ തന്നോട് അനുരൂപരാക്കുവാനാണ്. യേശു വേദശാസ്ത്രത്തേക്കാള്‍ സ്വഭാവത്തിനു പ്രാധാന്യം നല്‍കുവാനാണ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. നിങ്ങളും നിങ്ങളുടെ ആടുകളെ ദ്രവ്യാഗ്രഹത്തില്‍ നിന്നും കണ്‍മോഹത്തില്‍ നിന്നും ജഡമോഹത്തില്‍ നിന്നും ജീവനത്തിന്റെ പ്രതാപത്തില്‍ നിന്നും ജയം നേടാനാണോ പഠിപ്പിക്കുന്നത്.? ദൈവത്തിന് തങ്ങളോട് എന്താണ് പറയുവാനുള്ളതെന്നു കേള്‍ക്കുവാന്‍ നിരവധി ആളുകള്‍ ഞങ്ങളുടെ സഭകളില്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അവരോടു പ്രസംഗിക്കുക എന്നതു വലിയ ഒരു ഉത്തരവാദിത്വമാണ്. നിങ്ങളുടെ ഓരോരുത്തരുടെയും സ്ഥാനത്തു ഞാനാണ് നില്‍ക്കുന്നതെങ്കില്‍ ഞാന്‍ അവരോടു പറയുന്ന ഓരോ വാക്കിനും ഞാന്‍ ദൈവസന്നിധിയില്‍ കണക്കുബോധിപ്പിക്കേണ്ടിവരും എന്ന ഭയത്തോടെ മാത്രമേ എനിക്കു നില്‍ക്കാന്‍ കഴിയൂ. നാം എന്തു പറഞ്ഞു, എന്തിനു പറഞ്ഞു, എങ്ങനെ പറഞ്ഞു എന്നകാര്യത്തില്‍ നാം ഒരു നാള്‍ നാം പറഞ്ഞ ഓരോ വാക്കിനും ദൈവസന്നിധിയില്‍ ഉത്തരം പറയേണ്ടി വരും. ഈ ഉത്തരവാദിത്വം ഗൗരവത്തോടെ നാം ഏറ്റെടുക്കുന്നുവെങ്കില്‍ നമ്മുടെ ശുശ്രൂഷയില്‍ സമൂലമായ മാറ്റം വരിക തന്നെ ചെയ്യും. കഴിഞ്ഞ ഇരുപതിലധികം വര്‍ഷങ്ങളായി ഞാന്‍ എന്റെ ശുശ്രൂഷയെ ഇവ്വണ്ണം കര്‍ത്താവിന്റെ മുഖ പ്രകാശത്തില്‍ ശോധന ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ പ്രാവശ്യവും ഞാന്‍ പ്രസംഗിച്ച ശേഷം ഞാന്‍ അനാവശ്യമായി പറഞ്ഞ വാക്കുകള്‍ എന്നെ കാണിച്ചു തരണേയെന്നു ദൈവത്തോടു അപേക്ഷിക്കാറുണ്ട്. ഞാന്‍ ആളുകളുടെ സമയം വെറുതേ പാഴാക്കുകയോ എന്റെ മാനം ഉയര്‍ത്തുകയോ ചെയ്യുവാന്‍ വേണ്ടി വൃഥാ വാക്കുകള്‍ പറയുന്നവനായോ എന്നു ശോധന ചെയ്യാറുണ്ട്. അപ്രകാരം കേള്‍വിക്കാര്‍ക്കു ദഹിക്കാത്തതും അവര്‍ക്കു വിരസതയുണ്ടാക്കുന്നതുമായ മുഷിപ്പന്‍ പ്രസംഗങ്ങളില്‍ നിന്നും എന്നെ ക്രമേണ ശുദ്ധീകരിക്കാന്‍ എനിക്കു കഴിഞ്ഞു. നിങ്ങള്‍ പ്രസംഗിച്ച ശേഷം ദൈവത്തെ അന്വേഷിക്കുന്ന ഒരാളാണോ? അതു കൂടുതല്‍ മെച്ചമായി ചെയ്‌വാന്‍ സഹായിക്കണേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടോ? മറ്റുള്ളവര്‍ അതു നന്നെന്നു വിലയിരുത്തുന്നതില്‍ വലിയ കാര്യമില്ലെന്ന വസ്തുത നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടോ? ദൈവം അതിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിലാണ് കാര്യം. അതു കണ്ടെത്തുക. നിങ്ങളുടെ സഭകളില്‍ നിങ്ങളെ ഞായറാഴ്ച തോറും കേള്‍ക്കുന്ന ധാരാളം ആളുകളില്ലേ? അവരുടെ ജീവനെ നിങ്ങള്‍ നിത്യതയിലേക്കു തന്നെയോണോ ആര്‍ഷിക്കുന്നത്? അവര്‍ ലോകക്കാരായിരിക്കാതെ സ്വര്‍ഗ്ഗീയരായിരിക്കുവാന്‍ തക്കവണ്ണം അവരുടെ മൂല്യബോധം വ്യത്യാസപ്പെടുത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോ? ഈ ചോദ്യം കൂടെക്കൂടെ നിങ്ങള്‍ സ്വയം ചോദിച്ചു കൊണ്ടിരിക്കുക. നാം എടുക്കുന്ന ചില പ്രധാന തീരുമാനങ്ങള്‍ക്കു മുമ്പേ ദൈവത്തില്‍ നിന്നും കേള്‍ക്കുവാന്‍ നാം ശ്രദ്ധിച്ചേ മതിയാകൂ. ദൈവം നമ്മോടു പല തരത്തിലും സംസാരിക്കാം. പ്രഥമമായും തന്റെ വചനത്തില്‍ കൂടിയാണു ദൈവം നമ്മോടു സംസാരിക്കുക. വ്യക്തമായി ദൈവവചനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കാര്യത്തെക്കുറിച്ച് ദൈവഹിതം ആരായാന്‍ നാം സമയം കളയേണ്ടതില്ല. കാരണം അതു മുന്നമേ തന്നെ വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. നമ്മുടെ സാഹചര്യങ്ങളിലൂടെ ദൈവം നമ്മോടു സംസാരിക്കും. ഓരോ വാതിലിന്റെയും താക്കോല്‍ നമ്മുടെ കര്‍ത്താവിന്റെ കൈയിലുണ്ട്. (വെളി. 1:18).അവിടുന്ന് അടച്ചാല്‍ ആരും തുറക്കയില്ല. അവിടുന്നു തുറന്നാല്‍ ആരും അടയ്ക്കയില്ല. (വെളി. 3:18) അതുകൊണ്ട് നമ്മുടെ സാഹചര്യങ്ങള്‍ നാം എങ്ങനെ മുമ്പോട്ടു പോകണമെന്ന കാര്യത്തില്‍ ഒരു സൂചന തന്നെയാണ്. ദൈവം തുറക്കാത്ത വാതിലുകള്‍ നാം തുറക്കുവാന്‍ ബലം പ്രയോഗിക്കേണ്ടതില്ല. എന്നാല്‍ അടച്ചുകിടക്കുന്ന ഒരു വാതിലിനു മുമ്പില്‍ നമുക്കു പ്രാര്‍ത്ഥിക്കാം. എന്നാല്‍ നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും തുറക്കപ്പെടുന്നില്ലെങ്കില്‍ അതു തുറക്കുന്നതു ദൈവഹിതമല്ലെന്നു നമുക്കു കരുതാം. അങ്ങനെയല്ല, നാം തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നതു കര്‍ത്താവിന്റെ ഹിതമെങ്കില്‍ അതു വെളിപ്പെടുത്തിത്തരുവാന്‍ വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.(ലൂക്കോ. 11: 5-9) ഭക്തരും പക്വതയുള്ളവരുമായ സഹോദരന്മാരിലൂടെ കര്‍ത്താവിനു നമ്മോടു സംസാരിക്കുവാന്‍ കഴിയും. നാം വീഴാന്‍ സാദ്ധ്യതയുള്ള പല കുഴികളെക്കുറിച്ചും സ്വന്ത അനുഭവജ്ഞാനത്തില്‍ നിന്നും ഈ സഹോദരന്മാര്‍ക്കു നമ്മെ പ്രബോധിപ്പിക്കാന്‍ കഴിയും. അവരെ അന്ധമായി അനുസരിക്കണമെന്നല്ല. എന്നാല്‍ അവരുടെ സഹായം നാം സ്വീകരിക്കുന്നതു നന്നായിരിക്കും. നാം രോഗത്തില്‍കൂടെയോ ഏതെങ്കിലും ശോധനകളിലൂടെയോ കടന്നു പോകുമ്പോള്‍ ദൈവത്തിന് എന്തോ പ്രധാന കാര്യം നമ്മെ അറിയിക്കുവാനുണ്ട്. മറ്റുള്ളവരുടെ വീഴ്ചകളിലൂടെയും ദൈവം നമുക്കു മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഒരു സഹോദരന്‍ പാപത്തില്‍ വീഴുമ്പോള്‍ നാം അതില്‍ നിന്നും എന്തു പഠിക്കണം എന്നു ദൈവത്തോടു തന്നെ ചോദിക്കുന്നതു നല്ലതാണ്. നാം ഒക്കെയും ബലഹീനരാണല്ലോ. നമ്മുടെ രക്ഷയ്ക്ക് ഇപ്രകാരം ദൈവസന്നിധിയില്‍ ആയിരിക്കുന്നത് നല്ലതാണ്. അത്യാഹിതങ്ങളും അനര്‍ത്ഥങ്ങളും സംഭവിക്കുന്നതുകേള്‍ക്കുമ്പോള്‍ ഒരു പക്ഷേ ദൈവത്തിനു നമ്മോടു ചിലതു പറയാനുണ്ടാവും. ഹെരോദാവു ചില യഹൂദന്മാരെ കൊന്നുവെന്നും ശീലോഹാമിലെ ഗോപുരം വീണ് ആളുകള്‍ മരിച്ചു എന്നുമുള്ള വാര്‍ത്ത കേട്ടപ്പോള്‍ മാനസാന്തരപ്പെടുവാന്‍ യേശു തന്റെ മുമ്പിലുള്ളവരോടു ആഹ്വാനം ചെയ്തു. കാരണം ഇത്തരം സംഭവങ്ങള്‍ എവിടെയും എപ്പോഴും അനിവാര്യമാണ്. എന്നാല്‍ ദൈവഹിതം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ബൈബിള്‍ തുറന്നു ആദ്യം കണ്ണില്‍പ്പെടുന്ന വാക്യം വായിക്കുന്നവരോട് ഒരു വാക്കു പറയട്ടെ! നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ അനുകൂലമായ ഒരു ആലോചനയ്ക്കു വേണ്ടി നിങ്ങള്‍ ബൈബിള്‍ തുറക്കുന്നു. അനുകൂലമായ വാക്യം കണ്ടെത്തുന്നില്ല. പിന്നെന്തുചെയ്യും? അനുകൂലമായ ഒരു വാക്യം കണ്ടുപിടിക്കും വരെ നിങ്ങള്‍ ബൈബിള്‍ തുറന്നു കൊണ്ടിരിക്കും. അങ്ങനെ നമുക്കു സ്വയം വഞ്ചിക്കാന്‍ കഴിയും. ഇപ്രകാരം ദൈവഹിതം കണ്ടെത്താന്‍ ശ്രമിച്ച ഒരാളിനെക്കുറിച്ചൊരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. അയാള്‍ പെട്ടെന്നു ബൈബിള്‍ തുറന്ന് ഇപ്രകാരം കണ്ടു: ”….ചെന്ന് കെട്ടി ഞാന്നു ചത്തുകളഞ്ഞു”(മത്തായി 27:5) വീണ്ടും ബൈബിള്‍ തുറന്നപ്പോള്‍ കണ്ടത്. ”നീയും പോയി അങ്ങനെ തന്നെ ചെയ്ക” (ലൂക്കോ. 10:37)മൂന്നാം പ്രാവശ്യം തുറന്നപ്പോള്‍ ”നീ ചെയ്യാനുള്ളത് വേഗത്തില്‍ ചെയ്ക ” (യോഹ. 13:27) എന്നെഴുതിയിരിക്കുന്നതാണു കണ്ടത്. അങ്ങനെ ദൈവഹിതം കണ്ടെത്തുന്ന തെറ്റായ ഈ രീതിയില്‍ നിന്നും ആ വ്യക്തി എന്നെന്നേക്കുമായി പിന്‍തിരിഞ്ഞു. നാം കുഴങ്ങിയിരിക്കുമ്പോള്‍ ഇപ്രകാരം ബൈബിളിലെ ഒരു വാക്യം വായിച്ചു ധൈര്യം പ്രാപിക്കാന്‍ ദൈവം നമ്മെ പ്രേരിപ്പിച്ചേക്കാം. ഒരിക്കലും മാര്‍ഗ്ഗദര്‍ശനത്തിനായിട്ടല്ല. അതുകൊണ്ടു പ്രിയ സഹോദരങ്ങളേ, ദൈവശബ്ദം കേള്‍ക്കുന്നതില്‍ ഉത്സുകരായിരിക്കാന്‍ ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. നിങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട അതിപ്രധാനമായ ഒരു ശീലമാണിതെന്ന് അറിഞ്ഞിരിക്കുക. അധ്യായം 5:നിങ്ങളുടെ ശുശ്രൂഷ തിരിച്ചറിയുക തന്റെ ശുശ്രൂഷയ്ക്ക് ഒരു സന്തുലിതാവസ്ഥയില്ലെന്ന് ഒരു ആത്മീയ നേതാവ് വേഗത്തില്‍ തിരിച്ചറിയും. എന്നാല്‍ ക്രിസ്തുവിന്‍ ശരീരമാകുന്ന സഭയിലെ മറ്റ് അംഗങ്ങളുടെ വിവിധ ശുശ്രൂഷകളിലൂടെ ഒരു സന്തുലിതാവസ്ഥയെ പ്രാപിക്കുവാന്‍ അദ്ദേഹത്തിനു കഴിയും. ക്രിസ്തുവിന്‍ ശരീരത്തെ ഒരു ആശുപത്രിയോടു താരതമ്യം ചെയ്യാം. രോഗിയായ ഒരു വ്യക്തി ഒരു ആശുപത്രിയിലെത്തുമ്പോള്‍ പലവിധത്തിലുള്ള സഹായങ്ങളെത്തിക്കുവാന്‍ വിവിധ വിഭാഗങ്ങള്‍ സജ്ജരായി നില്‍ക്കുന്നതു കാണാം. ഒരു പക്ഷേ അയാള്‍ക്കാവശ്യം ശസ്ത്രക്രിയയാകാം. വെറുമൊരു കുത്തിവയ്പാകാം. ഫിസിയോതെറാപ്പി ആകാം. കണ്ണിനോ കാതിനോ ഉള്ള വിദഗ്ദ്ധ ചികിത്സ ആകാം. ഇവയ്‌ക്കെല്ലാമുള്ള വിവിധ വിഭാഗങ്ങള്‍ ഒരു ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു നേത്ര രോഗവിദഗ്ദ്ധന്‍ തന്റെ മുഴുസമയവും രോഗികളുടെ കണ്ണുമാത്രം പരിശോധിക്കുന്നു. രോഗികളുടെ മറ്റ് അവയവങ്ങള്‍ അപ്രധാനമാണെന്ന് അദ്ദേഹം കരുതുന്നതുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്, മറിച്ച് തന്റെ വൈദഗ്ധ്യം ആ ഒരു കാര്യത്തില്‍ മാത്രമാണെന്നതു കൊണ്ടാണ്. ക്രിസ്തുവിന്റെ ശരീരത്തിലും ഓരോ അവയവത്തിനും ഓരോ പ്രത്യേക ശുശ്രൂഷയും അതിനുള്ള വരവും ഉണ്ട്. ഒരു അവയവവും തന്നില്‍ത്തന്നെ സന്തുലിതമല്ല. ഈ ഭൂമിയില്‍ സമ്പൂര്‍ണ്ണ സമതുലിതാവസ്ഥയോടെ ജീവിച്ചിരുന്ന ഒരേ ഒരു വ്യക്തി കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്. മനുഷ്യരായ നാമെല്ലാവരും-നമ്മില്‍ ഏറ്റവും തികവുള്ളവരെന്നു നാം കരുതുന്നവര്‍ പോലും-സമതുലിതാവസ്ഥയുള്ളവരല്ല. ആശുപത്രിയിലെ പലവിഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ സമതുലനാവസ്ഥ സംജാതമാകുമ്പോലെ നാമും മറ്റു സഹോദരങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ സന്തുലിതമായ അവസ്ഥയുണ്ടാവുന്നു. ഓരോരുത്തരും കര്‍ത്താവിന്റെ ആശുപത്രിയിലെ പ്രത്യേക വിഭാഗങ്ങളാണ്. ഈ ആശുപത്രിയില്‍ വ്യക്തിമാഹാത്മ്യത്തിനു പ്രസക്തിയില്ല. ഒരു നല്ല ആശുപത്രിയില്‍ ആളുകളെ സേവിക്കുവാനായി നിരവധി വിഭാഗങ്ങളുണ്ടായിരിക്കും. അതുപോലെതന്നെ കര്‍ത്താവിന്റെ ശരീരത്തിലും പലവിധ വരങ്ങളും പലതരം ശുശ്രൂഷകളും ഉണ്ടായിരിക്കും. ഒരു സഭയ്ക്കും എല്ലാ വിധ ശുശ്രൂഷകളും വരങ്ങളും ലഭ്യമല്ല. എന്നാല്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭൂമിയിലെങ്ങുമുള്ള ആകെത്തുകയെ നാം പരിഗണിക്കുമ്പോള്‍ അതു വരങ്ങളിലും ശുശ്രൂഷകളിലും പൂര്‍ണ്ണമായിരിക്കും. അങ്ങനെ ക്രിസ്തുവിന്‍ ശരീരത്തിലെ ഒരു അവയവമെന്നനിലയില്‍ നമ്മുടെ വിളി എന്തെന്നു നാം ഗ്രഹിച്ചിരിക്കണം. ലോകം മുഴുവനും രോഗാതുരമായ ആത്മാവുള്ളവരാല്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ആരുടെയും നില നിരാശാജനകമല്ല. എല്ലാ വ്യക്തികള്‍ക്കും ക്രിസ്തുവില്‍ സൗഖ്യം പ്രാപിക്കാന്‍ കഴിയും. ഇതത്രേ നാം പ്രസംഗിക്കുന്ന സുവിശേഷത്തിലെ സന്തോഷകരമായ വാര്‍ത്ത. ഏറ്റവും ഹീനനായ പാപിക്കും അധമനായ വ്യക്തിക്കും സൗഖ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരിടമത്രേ യേശുക്രിസ്തുവിന്റെ ആശുപത്രി. ഒരു നല്ല ആശുപത്രിയില്‍ നിന്നും എത്ര ഗുരുതരമായ രോഗമുള്ളവനെപ്പോലും തിരിച്ചയയ്ക്കുന്നില്ല. കുറഞ്ഞ നിലവാരമുള്ള ആശുപത്രികളാണ് അപ്രകാരം രോഗികളെ തിരിച്ചയയ്ക്കുന്നത്. കാരണം ഗുരുതരമായ രോഗങ്ങളെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ അവിടെയില്ല. അപ്രകാരം തന്നെ എത്ര നീചനായ ഒരു പാപിക്കുപോലും പ്രത്യാശയും രക്ഷയും നല്കുന്ന ഒന്നാണു നല്ല സഭ. താങ്കളുടെ രോഗം ആശയ്ക്കു വകയില്ലാത്തതാണെന്ന് അതു ആരോടും തന്നെ പറയുകയില്ല. ചികിത്സ സ്വീകരിക്കുവാന്‍ മനസ്സുള്ളവനെങ്കില്‍ എത്ര അധമപാപിയെപ്പോലും ഏറ്റവും വിശുദ്ധനാക്കി മാറ്റുവാന്‍ ഒരു നല്ല സഭയ്ക്കു കഴിയും. സഭയെ നമുക്ക് മനുഷ്യശരീരത്തോട് ഉപമിക്കാം. ശരീരത്തില്‍ ഓരോ അവയവത്തിനും അതിന്റേതായ പ്രവൃത്തിയുണ്ട്. ഓരോ അവയവും തന്റേതായ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവയവങ്ങളെയും അവ അംഗീകരിക്കയും വിലമതിക്കയും അവയോടു സഹകരിക്കയും ചെയ്യുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളും തമ്മില്‍ തമ്മില്‍ അപ്രകാരമായിരിക്കണം. 1 കൊരിന്ത്യര്‍ 12-ല്‍ പരിശുദ്ധാത്മാവ് കണ്ണ്, കാത്, കൈ, കാല് മുതലായ അവയവങ്ങളുടെ ധര്‍മ്മങ്ങളെയാണ് സഭയിലെ വിവിധ വരങ്ങളുടെ പ്രവര്‍ത്തനത്തെ വിശദീകരിക്കുവാന്‍ ദൃഷ്ടാന്തമാക്കിയിരിക്കുന്നത്. താങ്കള്‍ എന്നെ തുടര്‍ച്ചയായി ശ്രദ്ധിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ക്ക് ഞാന്‍ ഊന്നല്‍ കൊടുത്തുകൊണ്ടു വീണ്ടും വീണ്ടും സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെടും. അതിന്റെ കാരണം ആ പ്രത്യേക കാര്യം സംസാരിക്കുവാനാണ് ദൈവം എനിക്കു ഭാരം തന്നിരിക്കുന്നത്. കര്‍ത്താവ് എനിക്കു തന്നിരിക്കുന്ന ശുശ്രൂഷയിലാണ് ഞാന്‍ ശ്രദ്ധവച്ചിരിക്കുന്നത്. കാരണം എനിക്ക് അതാണ് കൂടുതല്‍ ഫലപ്രദമായി ചെയ്യുവാന്‍ കഴിയുന്നത്. ഞാന്‍ മറ്റെന്തെങ്കിലും ചെയ്‌വാന്‍ ശ്രമിച്ചാല്‍ എന്നെ സംബന്ധിച്ചുള്ള ദൈവപദ്ധതി വിഫലമാകും. എന്നാല്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും ഞാന്‍ എതിരല്ല. അവയെ ഞാന്‍ വിലമതിക്കുന്നു. വയര്‍, കൈയെ ഏറ്റവും വിലമതിക്കുന്നു. പക്ഷേ കൈയുടെ പ്രവൃത്തി ചെയ്യാന്‍ വയര്‍ ഒരിക്കലും ശ്രമിക്കാറില്ല. ഉദാഹരണമായി ഒരു പാത്രത്തില്‍ നിന്നു ഭക്ഷണം എടുക്കുവാന്‍ വയര്‍ ഒരിക്കലും ശ്രമിക്കാറില്ല. കൈയെ അതിന്റെ പ്രവൃത്തി ചെയ്‌വാന്‍ അനുവദിക്കുകയും അങ്ങനെ ലഭിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കയും മാത്രമേ വയര്‍ ചെയ്യുന്നുള്ളു. അങ്ങനെയാണ് ക്രിസ്തുവിന്റെ ശരീരത്തില്‍ നാം പരസ്പരം നിലകൊള്ളേണ്ടത്. ശരീരത്തിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഈ സത്യം പലരും ഗ്രഹിച്ചിട്ടില്ല. ഈ സത്യം താങ്കള്‍ ഗ്രഹിച്ചിട്ടില്ലെങ്കില്‍ ദൈവം താങ്കളിലൂടെ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെന്തെന്നു താങ്കള്‍ ഒരിക്കലും കണ്ടെത്തുകയില്ല. നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ വിളിയെ സംബന്ധിച്ച് താന്താന്റെ ഹൃദയത്തില്‍ വ്യക്തതയുണ്ടായിരിക്കുന്നതു നല്ലതാണ്. നമ്മുടെ ഹൃദയത്തില്‍ ദൈവം നല്‍കുന്ന ഭാരമാണ് നാം ക്രിസ്തുവിന്റെ ശരീരത്തില്‍ നിറവേറ്റേണ്ട ശുശ്രൂഷ എന്തെന്നതിനുള്ള സൂചന. എന്റെ ശുശ്രൂഷയെ സംബന്ധിച്ച ദൈവഹിതമെന്തെന്നും എന്റെ ശുശ്രൂഷയില്‍ ഞാന്‍ എന്തിനാണ് ഊന്നല്‍ കൊടുക്കേണ്ടതെന്നുമുള്ള കാര്യങ്ങളില്‍ പല വര്‍ഷങ്ങളിലൂടെ എനിക്കു വ്യക്തത ലഭിച്ചിരിക്കുന്നു. ഈ വ്യക്തത എന്റെയുള്ളില്‍ വലിയ സ്വസ്ഥതയും സ്വാതന്ത്ര്യവും തന്നിരിക്കുന്നു. എന്റെ ശുശ്രൂഷയില്‍ സമതുലനാവസ്ഥയില്ല എന്ന ആരോപണത്തിനോ മറ്റു യാതൊന്നിനോ ദൈവം നല്‍കിയിരിക്കുന്ന ഈ സ്വസ്ഥതയ്ക്കു ഭംഗം വരുത്തുവാന്‍ കഴികയില്ല. പഴയ നിയമ കാലത്തും ഒരു പ്രവാചകനും തന്റെ ശുശ്രൂഷയില്‍ സന്തുലനം കണ്ടെത്തിയിരുന്നില്ല. ഒത്തുതീര്‍പ്പുകാരായ പ്രസംഗകരാണ് സന്തുലിതാവസ്ഥയെ അന്വേഷിക്കുന്നത്. സകല പ്രവാചകന്മാരും അസന്തുലിതരായിരുന്നു. അവര്‍ ഒരേ കാര്യം തന്നെ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരുന്നു. കാരണം ആ പ്രത്യേക കാലഘട്ടത്തില്‍ യിസ്രായേലിന്റെയും യഹൂദയുടെയും ആവശ്യം അതായിരുന്നു. അത് അവരുടെ ഹൃദയത്തില്‍ ഒരു ഭാരമായി ദൈവം നല്‍കി. കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും തങ്ങളുടെ വിളി എന്താണെന്നു ഗ്രഹിക്കാന്‍ കഴിയും എന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. വീണ്ടുംജനനം പ്രാപിച്ച ശേഷം ഏതാണ്ട് പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് എനിക്ക് ലഭിച്ചിരിക്കുന്ന ശുശ്രൂഷ എന്തെന്നതിനെ സംബന്ധിച്ച് പൂര്‍ണ്ണവ്യക്തത എനിക്കുണ്ടായത്. താങ്കള്‍ക്ക് ഒരു പക്ഷേ അത്രയും സമയം ആവശ്യമായി വന്നെന്നു വരില്ല. അതു ദൈവത്തിനു വിടുക. പക്ഷേ ഒരു കാര്യം താങ്കള്‍ അറിഞ്ഞിരിക്കണം. ക്രിസ്തുവിന്‍ ശരീരത്തില്‍ മറ്റൊരാള്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു പ്രത്യേക ശുശ്രൂഷ ദൈവത്തിനു താങ്കളിലൂടെ ചെയ്യുവാനായിട്ടുണ്ട്. ആ ശുശ്രൂഷ അതില്‍ത്തന്നെ സന്തുലിതമായ ഒന്നായിരിക്കില്ല. അതിന്റെ സന്തുലനം ക്രിസ്തുവിന്‍ ശരീരത്തില്‍ മറ്റുള്ളവരുടെ ശുശ്രൂഷയുമായുള്ള ബന്ധത്തിലേ താങ്കള്‍ക്കു കണ്ടെത്താന്‍ കഴികയുള്ളൂ. അങ്ങനെ മറ്റു സഹോദരങ്ങളെ ആശ്രയിച്ചു മാത്രം നില്ക്കാന്‍ കഴിയുന്നവരാക്കി നമ്മെ തീര്‍ക്കുന്നതിലൂടെ നാം താഴ്മയുള്ളവരായിക്കാന്‍ ദൈവം നമ്മെ സഹായിക്കുന്നു. ദൈവനാമം മഹത്വപ്പെടട്ടെ! നാം ഓരോരുത്തരും ചില കാര്യങ്ങളില്‍ ശക്തരും മറ്റു ചില കാര്യങ്ങളില്‍ ബലഹീനരുമാണ്-ചില കുട്ടികളെപ്പോലെ. ഇംഗ്ലീഷില്‍ സമര്‍ത്ഥന്‍ പക്ഷേ കണക്കില്‍ മോശം. എന്നാല്‍ നമ്മുടെ ബലഹീനതകളെ നാം അറികയും അക്കാര്യങ്ങളില്‍ നാം ശക്തരാവുകയും ചെയ്യേണ്ടതുണ്ട്. താങ്കളുടെ സഭ സുവിശേഷീകരണത്തില്‍ ശക്തമായിരിക്കാം. എന്നാല്‍ വിശുദ്ധിക്ക് ഊന്നല്‍ കൊടുക്കുന്ന കാര്യത്തില്‍ അശക്തവുമായിരിക്കാം. അങ്ങനെയെങ്കില്‍ ആ അവസ്ഥയെ തുറന്നു കാണിക്കുവാന്‍ എന്തുതരം ശുശ്രൂഷയാണ് അതിനു നല്‍കേണ്ടതെന്നു താങ്കള്‍ക്കറിയാം. ആളുകളുടെയിടെയിലുള്ള അംഗീകാരത്തെ താങ്കളുടെ ശുശ്രൂഷയുടെ വിജയമായി ഒരിക്കലും കാണരുത്. മനുഷ്യര്‍ നിങ്ങളെ പ്രശംസിക്കുമ്പോള്‍ നിങ്ങള്‍ക്കു ഹാ കഷ്ടം എന്നത്രേ യേശു പറഞ്ഞത് (ലൂക്കോ. 6:26) താങ്കള്‍ പരക്കെ അംഗീകാരം നേടിയ ഒരു പ്രസംഗകനെങ്കില്‍ ഒരു കള്ളപ്രവാചകനാകുവാനുള്ള സാദ്ധ്യതയുമുണ്ട്. അതേസമയം ‘ആളുകള്‍ നിങ്ങളെ ദ്വേഷിച്ച് ഭ്രഷ്ടരാക്കി തള്ളിക്കളയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍’ എന്ന് യേശു പറഞ്ഞു. കാരണം യഥാര്‍ത്ഥപ്രവാചകന്മാരുടെ അടയാളം അത്രേ അത്. (ലൂക്കോ. 6:22,23). യേശു പറഞ്ഞ ഇക്കാര്യങ്ങള്‍ താങ്കള്‍ വാസ്തവമായും വിശ്വസിക്കുന്നുവോ? യിസ്രായേലിന്റെ ചരിത്രത്തിലും സഭാചരിത്രത്തിലും എക്കാലവും എല്ലാ സത്യപ്രവാചകന്മാരും വിവാദ പുരുഷന്മാരായിരുന്നു. അവര്‍ അതാതു കാലഘട്ടങ്ങളിലെ മതനേതാക്കന്മാരാല്‍ ദ്വേഷിക്കപ്പെടുകയും ആരോപണ വിധേയരാവുകയും വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ നിമയത്തിന് ഒരപവാദവും ഉണ്ടായിട്ടില്ല. പഴയ നിയമത്തിലെ ഏലിയാവിനെയോ യിരെമ്യാവിനെയോ ഒന്നാം നൂറ്റാണ്ടിലെ യോഹന്നാന്‍ സ്‌നാപകനെയോ പൗലോസ് അപ്പൊസ്‌തൊലനെയോ ആധുനിക തലമുറയിലെ ജോണ്‍ വെസ്ലിയെയോ വാച്ച്മാന്‍ നീയെയോ ആരെ വേണമെങ്കിലും പരിശോധിച്ചു നോക്കുക. അതുകൊണ്ടു മനുഷ്യരുടെയിടയില്‍ നമുക്കു ലഭിക്കുന്ന അംഗീകാരം നിത്യതയില്‍ നമ്മുടെ ശുശ്രൂഷ എത്രവിജയകരമായി എന്നതിന്റെ മാനദണ്ഡമാക്കരുത്. നമ്മുടെ യോഗങ്ങളില്‍ സന്നിഹിതരായിരുന്ന ആളുകളുടെ എണ്ണത്തിലോ തീരുമാനങ്ങള്‍ക്കായി കൈപൊക്കിയ ആളുകളുടെ എണ്ണത്തിലോ നമ്മുടെ ശുശ്രൂഷയുടെ വിജയമളക്കരുത്. കണക്കുകളനുസരിച്ചാണ് ശുശ്രൂഷയുടെ വിജയമളക്കുന്നതെങ്കില്‍ യേശുവിന്റെ ശുശ്രൂഷയെ തികഞ്ഞ പരാജയമായി നമുക്കു കാണേണ്ടി വരും. യേശുവിന് പരസ്യശുശ്രൂഷയുടെ അവസാനം പിതാവിന്റെ സന്നിധിയില്‍ ഭരമേല്‍പിക്കാനുണ്ടായിരുന്നതു വെറും 11 പേരെ മാത്രമായിരുന്നു. (യോഹ. 17). എന്നാല്‍ ആ പതിനൊരുവര്‍ എത്തരത്തിലുള്ളവരായിരുന്നു എന്നതിനാലാണു നാം അവിടുത്തെ ശുശ്രൂഷയുടെ വിജയം അളക്കുന്നത്. ഇന്നത്തെ ദ്രവ്യാഗ്രഹികളും ഒത്തുതീര്‍പ്പുകാരും ലൗകികരും അര്‍ദ്ധമനസ്‌കരുമായ 11 ലക്ഷം പേരെക്കാള്‍ ദൈവത്തിനു പ്രയോജനമുള്ളവരായിരുന്നു ആ 11 പേര്‍. ദൈവത്തിനു വിലയേറിയവരായിരുന്നു അവര്‍. അത്തരത്തിലുള്ള 11 പേരെ എന്റെ മുഴു ജീവിതകാലംകൊണ്ടും വാര്‍ത്തെടുക്കാന്‍ മാത്രം എനിക്കു കഴിഞ്ഞിരുന്നെങ്കിലും എന്റെ ശുശ്രൂഷ ഏറ്റവും വിജയകരമെന്നു ഞാന്‍ കരുതുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള രണ്ടോ മൂന്നോ പേരെ വാര്‍ത്തെടുക്കുക പോലും അത്ര എളുപ്പമല്ല. എന്നാല്‍ ‘യേശുവില്‍ വിശ്വസിക്കുന്ന’ അതേസമയം യേശുവിനെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കാത്ത ലൗകികരും ഒത്തു തീര്‍പ്പുകാരുമായ വലിയ ഒരു കൂട്ടത്തെ വിളിച്ചുകൂട്ടാന്‍ വലിയ പ്രയാസമൊന്നുമില്ല. കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളായി ക്രൈസ്തവചരിത്രത്തില്‍ ദൈവം ആരംഭിച്ച ഓരോ നവോത്ഥാനപ്രസ്ഥാനവും രണ്ടാം തലമുറയിലേക്കു പ്രവേശിക്കുന്നതോടെ അതിന്റെ ഉണര്‍വ്വും വീര്യവും നഷ്ടപ്പെട്ട് പതനത്തിലേക്കു പോകുന്നു. എന്തുകൊണ്ട്? ഒരു കാരണമിതാണ്: രണ്ടാം തലമുറയിലെത്തുമ്പോള്‍ അവര്‍ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുന്നു. എണ്ണത്തിലുള്ള വര്‍ദ്ധന ദൈവത്തിന്റെ അനുഗ്രഹത്തിന്റെ തെളിവായി അവര്‍ പരിഗണിക്കുന്നു. സമീപകാലത്ത് ഏറ്റവും വേഗം എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കുന്നത് ചില അന്ധാരാധന സമൂഹങ്ങളും (ഈഹെേ ) ചില മതങ്ങളിലെ മൗലികവാദ സമൂഹങ്ങളുമാണ്. എന്താണിതു തെളിയിക്കുന്നത്? എണ്ണത്തിലുള്ള വര്‍ദ്ധന ദൈവാനുഗ്രഹത്തിനു ഒരു തെളിവല്ലെന്നതാണ്. ദൈവം നമ്മെ വിളിച്ചിരിക്കുന്നതു നമുക്കു ക്രിസ്തുവിന്‍ ശരീരത്തില്‍ നല്‍കിയിരിക്കുന്ന ശുശ്രൂഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും വ്യത്യസ്ത ശുശ്രൂഷകള്‍ ചെയ്യുന്നവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുമാണ്. നമ്മുടെ ശുശ്രൂഷയുടെ ഫലം കൃത്യമായി അളന്നു തിട്ടപ്പെടുത്തുക തികച്ചും അസാദ്ധ്യമാണ്. കാരണം, നാം വലിയ ഒരു ടീമിന്റെ ഒരു ഭാഗം മാത്രമാണ്. ക്രിസ്തുവിന്‍ ശരീരത്തിലെ ഓരോ അവയവങ്ങള്‍ മാത്രം. ദൈവം നമുക്കു തന്നിരിക്കുന്ന ശുശ്രൂഷ നിറവേറ്റുന്നതില്‍ നാം വിശ്വസ്തരാണോ എന്നതാണു നാം ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം. അധ്യായം 6:കീഴടങ്ങലിലൂടെ നുറുക്കം ആത്മീയ നേതാവ് നുറുക്കമുള്ള ഒരു വ്യക്തിയായിരിക്കണം. ആദ്യനാളുകളില്‍ നമ്മെ നറുക്കുവാന്‍ തക്കവണ്ണം ദൈവം ചില അധികാരികളെ നമ്മുടെ മേല്‍ ആക്കിവക്കും. അവര്‍ക്കു നാം കീഴടങ്ങേണ്ടതുണ്ട്. മുപ്പതാം വയസ്സില്‍ ദൈവം തനിക്ക് ഒരു പരസ്യശുശ്രൂഷ നല്‍കും വരെ യേശുവിനു പോലും തന്റെ മാതാപിതാക്കളായിരുന്ന ജോസഫിനും മറിയയ്ക്കും കീഴടങ്ങിയിരിക്കേണ്ടതുണ്ടായിരുന്നു. ഈ കീഴടങ്ങല്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു സുപ്രധാനനിയമമാണ്. അതു മനുഷ്യശരീരത്തിലെ അവയവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിയമത്തിനു സദൃശമായുള്ളതാണ്. ഉദാഹരണത്തിന് വലതു കൈപ്പത്തി വലതുകൈയുടെ ഒരു ഭാഗം മാത്രമാണ്. കൈപ്പത്തി കൈയുടെ നേതൃത്വത്തിനു വിധേയപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇടതു കൈപ്പത്തി വലതുകൈയുടെ ഭാഗമോ അതിന്റെ നേതൃത്വത്തിന്‍ കീഴിലോ അല്ല. അതു ഇടതുകൈയുടെ ഭാഗം മാത്രമാണ്. അതു ഇടതു കൈയുടെ അധികാരത്തിനു കീഴടങ്ങിയിരിക്കുന്നു. ഇപ്രകാരം ക്രിസ്തുവിന്റെ ശരീരത്തിലും ചില വ്യക്തികളെ തമ്മില്‍ ചേര്‍ത്ത് ഒരു അവയവം പോലെ പ്രവര്‍ത്തിക്കുവാന്‍ ദൈവം നിയോഗിക്കുന്നു. (ഒരു പ്രാദേശിക സഭയോ കുറച്ചു പ്രവര്‍ത്തകരുടെ ഒരു സംഘമോ ആയി). ഒരു വ്യക്തിയുടെ ജീവിതത്തില്‍ രണ്ടു തരത്തിലുള്ള മാര്‍ഗ്ഗദര്‍ശനം ദൈവം നല്‍കാറുണ്ട്. വ്യക്തിപരമായതും സംഘപരമായതും. ഒരു ശരീരത്തില്‍ ചിലപ്പോള്‍ വലതുകൈപ്പത്തിയെ മാത്രം ചലിപ്പിച്ചു കൊണ്ടു ചില ജോലികള്‍ തല ചെയ്യിക്കാറുണ്ട്. ഈ സമയം വലതു കൈ മൊത്തത്തില്‍ അനങ്ങാറില്ല. അതു വ്യക്തിപരമായി നിര്‍വ്വഹിക്കുവാന്‍ വേണ്ടി തല നല്‍കുന്ന പ്രത്യേക നിര്‍ദ്ദേശമാണ്. ഇപ്രകാരം നമ്മുടെ വ്യക്തി ജീവിതസംബന്ധിയായ പ്രത്യേക കാര്യങ്ങള്‍, ഉദാഹരണത്തിന് വിവാഹം, ജോലി, ഒരു താമസസ്ഥലം തിരഞ്ഞെടുക്കുന്നത് മുതലായവയ്ക്ക് നമ്മുടെ ശിരസ്സായ ക്രിസ്തുവില്‍ നിന്നുമാത്രം ഒരു വ്യക്തിമാര്‍ഗ്ഗ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും നമുക്ക് അഭിപ്രായങ്ങള്‍ സ്വീകരിക്കാം. പക്ഷേ തീരുമാനത്തിലെത്താന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം കര്‍ത്താവില്‍ നിന്നു തന്നെ ആയിരിക്കട്ടെ. എന്നാല്‍ വലതുകൈയോടു ചലിക്കുവാന്‍ തല ആവശ്യപ്പെടുന്ന സമയത്ത് വലതു കൈപ്പത്തിയും തനിക്കുവേണ്ടി ഒരു പ്രത്യേക നിര്‍ദ്ദേശത്തിനു കാത്തുനില്ക്കാതെ കൈയോടൊപ്പം തന്നെ ചലിക്കുന്നു. നിര്‍ദ്ദേശം സംഘടിതമായി സ്വീകരിക്കുന്നതും അനുസരിക്കുന്നതും അത്തരത്തിലാണ്. തനിക്കു വ്യക്തിപരമായി നിര്‍ദ്ദേശം ലഭിച്ചില്ല എന്ന കാരണത്താല്‍ വലതു കൈപ്പത്തിക്ക് ഒരിക്കലും വലതു കൈയുടെ ചലനത്തില്‍ നിന്നൊഴിയാന്‍ കഴിയില്ല. സംഘപരമായ കാര്യങ്ങളില്‍ വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ക്കു പ്രസക്തിയില്ല. താങ്കള്‍ ക്രിസ്തുവിന്റെ ശരീരത്തിലെ ഒരു അവയവമെങ്കില്‍ നേതൃത്വത്തിനു ദൈവം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു വിധേയപ്പെടുക മാത്രമായിരിക്കും താങ്കള്‍ ചെയ്യേണ്ടത്. ഒരു ശരീരത്തിലെ അവയവം പോലെ ചേര്‍ന്നു നിന്നു പ്രര്‍ത്തിക്കുന്ന ഒരു ടീമിന്റെ കൃത്യനിര്‍വ്വഹണത്തെക്കുറിച്ചാണ് ഞാനിക്കാര്യം പറഞ്ഞത്, വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചല്ല. താങ്കളെ ഇത്തരം ഒരു ടീമിനോടു ദൈവം ചേര്‍ത്തിരിക്കുന്നുവെങ്കില്‍ അതിന്റെ നേതൃത്വത്തോടു ചേര്‍ന്നു നടക്കുവാന്‍ താങ്കള്‍ ബാദ്ധ്യസ്ഥനാണ്. ഉദാഹരണത്തിന് അപ്പൊ.പ്രവൃത്തി 16:9 ല്‍ പൗലോസ് ത്രോവാസിലായിരിക്കുമ്പോള്‍, ഒരു ദര്‍ശനത്തില്‍ ”മക്കദോന്യയിലേക്കു വന്നു തങ്ങളെ സഹായിക്കാ”നാവശ്യപ്പെടുന്ന ഒരു വ്യക്തിയെ കണ്ടു. ഈ ദര്‍ശനം കണ്ടത് പൗലോസ് മാത്രമാണെന്നു 9-ാം വാക്യത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു. എന്നാല്‍ സംഘത്തിലുള്ളവര്‍ക്ക് മക്കദോന്യയില്‍ വചനം പ്രസംഗിക്കുവാന്‍ ദൈവം തങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്നു ബോദ്ധ്യപ്പെട്ട് സംഘം മുഴുവനും യാത്രയാകുന്നു (വാക്യം 10). എന്തുകൊണ്ടാണു ഒരാള്‍ക്കു മാത്രം ദര്‍ശനത്തിലൂടെ ലഭിച്ച ഒരു സന്ദേശത്തെ തങ്ങള്‍ക്കു കൂടിയുള്ളതാണെന്ന് ആ സംഘാംഗങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടത്? തങ്ങളുടെ സംഘനേതാവായ പൗലോസില്‍ അവര്‍ക്കു പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നതുകൊണ്ട്. സംഘബന്ധിയായ കാര്യങ്ങളില്‍ ദൈവം നിര്‍ദേശങ്ങള്‍ നല്കിയിരുന്നതു നേതാവിനു മാത്രമായിരുന്നു- അംഗങ്ങള്‍ക്കു വ്യക്തിഗതമായിട്ടായിരുന്നില്ല. താങ്കള്‍ക്കു നേതാവില്‍ വിശ്വാസമില്ല എങ്കില്‍ ആ സഭയില്‍നിന്നും, താങ്കള്‍ ഉടന്‍ തന്നെ മാറുക. ഒരിക്കലും ആ സഭയ്ക്കുള്ളില്‍, സംഘത്തിനുള്ളില്‍ നിന്ന് ഒരു മത്സരമുണ്ടാക്കരുത്. നേതൃത്വത്തിനെതിരെ മത്സരിക്കുന്ന മത്സരികളെ ഒരിക്കലും ദൈവം അനുഗ്രഹിക്കുന്നില്ല. ആ നേതൃത്വം ഒരു അബദ്ധമാണെങ്കില്‍ക്കൂടി. അവിടെ തുടരാതെ മറ്റൊന്നിലേക്കുമാറുന്നതാണുത്തമം. ദൈവത്താല്‍ നിയോഗിക്കപ്പെട്ട ആത്മീയനേതാക്കളെയും മനുഷ്യര്‍ ആക്കിവയ്ക്കുന്ന സഭാഭരണകര്‍ത്താക്കളെയും നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പൊസ്തലനായ പൗലിസിനെപ്പോലെ ദൈവത്താല്‍ നിയമിക്കപ്പെട്ടതിനാലും വ്യക്തികള്‍ക്കും സഭകള്‍ക്കും പിതൃത്വം വഹിക്കുന്നതിനാലും അല്ല ഇന്നു പലരും ആത്മീയനേതൃത്വത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇടവകകളുടെ മേല്‍ അധികാരമുള്ള മെത്രാന്‍ ഒരച്ചനെ ഒരു ഇടവകയിലേക്ക് നിയമിച്ചയയ്ക്കുന്നു. ജനറല്‍ സൂപ്രണ്ട് ഒരു പാസ്റ്ററെ ഒരു പ്രത്യേകസഭയിലേക്കയയ്ക്കുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ ആത്മീയനേതാക്കന്മാരല്ല, സഭാഭരണകര്‍ത്താക്കളാണ്. ആത്മീയ നേതാക്കന്മാരെ ദൈവം തന്നെ നിയോഗിക്കുകയാണ് ചെയ്യുന്നത്. അവര്‍ സഭാ ഭരണകര്‍ത്താക്കളെപ്പോലെ തങ്ങളുടെ അധികാരം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. മറ്റുള്ളവര്‍ സ്വമേധയാ തങ്ങളുടെ അധികാരം അംഗീകരിക്കുന്നതുവരെ കാത്തിരിക്കുക മാത്രമേ ചെയ്യുന്നുള്ളു. വിശ്വാസികള്‍ അങ്ങനെയുള്ളവരുടെ മേലുള്ള ദൈവത്തിന്റെ അഭിഷേകം തിരിച്ചറിയുകയും അവര്‍ക്ക് സ്വമേധയാ കീഴ്‌പ്പെട്ടിരിക്കുകയുമാണു ചെയ്യുന്നത്. അപ്രകാരം മറ്റുള്ളവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ഒരു വ്യക്തിയായിരിക്കും ഒരു ആത്മീയ നേതാവ്. ഒരു ദൈവമനുഷ്യനു കീഴ്‌പ്പെട്ടിരിക്കുന്നതിലൂടെ ഒരുപാടു ഭോഷത്തങ്ങളെ ഒഴിവാക്കുവാനും ധാരാളം ജ്ഞാനം പ്രാപിക്കുവാനും നമുക്കു കഴിയും. മറ്റുള്ളവര്‍ മുന്‍കൂട്ടികണ്ടിട്ടില്ലാത്തതും താന്‍ അഭിമുഖീകരിച്ചിട്ടുള്ളതുമായ പല അപകടങ്ങളെക്കുറിച്ച് അവരെ മുന്നറിയിക്കുവാന്‍ അദ്ദേഹത്തിനു കഴിയും. അപ്രകാരം മാതാപിതാക്കളോടൊപ്പം കഴിയുന്ന കുട്ടികളെപ്പോലെ സുരക്ഷിതരായിരിപ്പാന്‍ അങ്ങനെയുള്ളവര്‍ക്ക് കഴിയും. ദൈവം നിഗളികളോടു എതിര്‍ത്ത് നില്‍ക്കയും താഴ്മയുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്ന ദൈവമായിരിക്കകൊണ്ടു ‘ഇളയവരേ മൂപ്പന്മാര്‍ക്ക് കീഴടങ്ങുവിന്‍’ എന്നു 1 പത്രൊ,.5:5 ല്‍ പ്രബോധിപ്പിക്കുന്നു. ആത്മീയാധികാരം പ്രാപിക്കുന്നതിനുള്ള വലിയ ഒരു രഹസ്യമത്രേ ഇത്. തങ്ങളുടെ ജീവിതകാലത്തൊരക്കലും മറ്റൊരാള്‍ക്ക് കീഴടങ്ങിയിരിപ്പാന്‍ പഠിച്ചിട്ടില്ലാത്തതുകൊണ്ട് ആത്മീയാധികാരം ദൈവത്തില്‍ നിന്നു പ്രാപിച്ചിട്ടില്ലാത്ത പല നല്ല സഹോദരന്മാരെയും എനിക്കറിയാം. അവരുടെ ശക്തമായ ഇച്ഛ ഒരിക്കലും നുറുക്കപ്പെട്ടിട്ടില്ല. നുറുക്കപ്പെടാത്ത ഒരു വ്യക്തിയുടെ കൈയില്‍ അധികാരം നല്‍കുക അപകടകരമാണ്. മറ്റുള്ളവരെയും തങ്ങളെത്തന്നെയും നാശത്തിലേക്കു നയിക്കുന്ന തരത്തില്‍ ആയിരിക്കും അത്തരം വ്യക്തികള്‍ അധികാരം കൈയാളുക. നമ്മുടെ അഹന്തയുടെ ശക്തിയെ നുറുക്കിക്കൊണ്ടു മാത്രമേ ദൈവം ആത്മീയാധികാരം നമ്മുടെ കൈയില്‍ ഭരമേല്‍പ്പിക്കൂ. നുറുക്കപ്പെട്ട ഒരു വ്യക്തിക്കു മാത്രമേ സ്വഭവനത്തില്‍പ്പോലും പിതാവെന്നോ ഭര്‍ത്താവെന്നോ ഉള്ള നിലയില്‍ അധികാരം ദൈവികമായി വിനിയോഗിക്കാന്‍ കഴിയൂ. നിങ്ങളുടെ ഭാര്യയും കുഞ്ഞുങ്ങളും നിങ്ങള്‍ക്ക് കീഴടങ്ങിയിരിക്കണമെങ്കില്‍ നിങ്ങളും മറ്റുള്ളവര്‍ക്കു കീഴടങ്ങിയിരിക്കുവാന്‍ പഠിച്ച ഒരു വ്യക്തിയായിരിക്കണം. അങ്ങനെ എങ്കില്‍ ദൈവം നിങ്ങളെ സഹായിക്കും. എന്റെ സ്വന്തം ജീവിതാനുഭവങ്ങള്‍ ചുരുക്കത്തില്‍ പങ്കുവക്കട്ടെ: ഇരുപതും മുപ്പതും വയസ്സിനിടയില്‍ ഒന്നിലധികം സഭകളില്‍ വച്ച് എന്റെ ശുശ്രൂഷയോടുള്ള അസൂയകാരണമായി അവിടുത്തെ ശുശ്രൂഷകന്മാരാല്‍ പരസ്യമായി അപമാനിക്കപ്പെടുകയും തള്ളിപ്പുറത്താക്കപ്പെടുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുവാന്‍ ദൈവം എന്നെ അനുവദിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം നിശ്ശബ്ദമായിരിക്കുവാനും അവര്‍ക്കു കീഴടങ്ങിയിരിപ്പാനും അവരെ ചോദ്യം ചെയ്യാതിരിക്കാനും ദൈവം എന്നോടു പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്തു. അവിടെ ആയിരിക്കുമ്പോഴും അവിടെ നിന്നു പുറത്തു പോന്നതിനു ശേഷവും അവരുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തു. ആ സമയങ്ങളിലൊന്നും തന്നെ ഭാവിയില്‍ ദൈവം എന്നെ ഭരമേല്‍പ്പിക്കാനിരിക്കുന്ന ശുശ്രൂഷയെക്കുറിച്ചൊന്നും എനിക്കു യാതൊന്നും അറിഞ്ഞുകൂടായിരുന്നു. എന്നാല്‍ എന്നെ ചില വര്‍ഷങ്ങളിലൂടെ നിരന്തരം നുറുക്കികൊണ്ട് ആത്മീയാധികാരം വിനിയോഗിക്കാന്‍ തക്കവണ്ണം ദൈവം എന്നെ ഒരുക്കിയെടുക്കുകയായിരുന്നു. എന്നെ വീണ്ടും വീണ്ടും തകര്‍ക്കുകയും മറ്റുള്ളവര്‍ എന്നോടു ചെയ്യുന്ന സകല പ്രവൃത്തിയുടെയും നിയന്ത്രണം തന്റെ കരങ്ങളിലാണെന്ന് ദൈവം എന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി ചില വര്‍ഷങ്ങള്‍ക്കു ശേഷം അധികാരം ദൈവം എന്റെ കരങ്ങളില്‍ വച്ചു തന്നപ്പോഴും കരുണയോടെയല്ലാതെ ഒരു ഏകാധിപതിയെപ്പോലെ അതു വിനിയോഗിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. എന്നാല്‍ അവിടം കൊണ്ടും ദൈവം കാര്യങ്ങളെ അവസാനിപ്പിച്ചില്ല. മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത പുതിയ ശോധനകള്‍ എന്റെ ജീവിതത്തില്‍ ആഞ്ഞടിക്കുവാന്‍ തുടങ്ങി. ഇതിലും അവിടുത്തെ ഉദ്ദേശ്യം ഒന്നു മാത്രമായിരുന്നു- കൂടുതല്‍ വിപുലമായ അധികാരവും തന്റെ ജീവനും എന്നെ ഭരമേല്‍പ്പിക്കുക. നേതൃത്വത്താല്‍ ലഭിക്കുന്ന ശാസനകളും തെറ്റുതിരുത്തലുകളും ദൈവം നമ്മുടെ ശക്തിയെയും സ്വയബലത്തെയും നുറുക്കുന്നതിന്റെ ഭാഗമാണ്. തെറ്റു തിരുത്തല്‍ മിക്കവാറും എല്ലാ വിശ്വാസികള്‍ക്കും വളരെ പ്രയാസകരമാണ്. രണ്ടു വയസ്സുള്ള ഒരു കുട്ടിക്കു പോലും അതു വളരെ വേദനാജനകമാണ്. പ്രത്യേകിച്ചും പരസ്യമായ ശാസനകള്‍. അവസാനമായി പരസ്യമായ ശാസനകള്‍ സന്തോഷത്തോടെ താങ്കള്‍ ഏറ്റുവാങ്ങിയതെപ്പോഴാണ്? ജീവിതത്തിലൊരിക്കലെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, താങ്കള്‍ക്ക് ആത്മീയാധികാരം ഇല്ലാത്തതിന്റെ കാരണം മറ്റെങ്ങും അന്വേഷിക്കേണ്ടാ. കര്‍ത്താവില്‍ താങ്കളുടെ മേല്‍ അധികാരമുള്ള ഒരു വ്യക്തി പരുഷമായ വാക്കുകളില്‍ താങ്കളെ ശാസിച്ചുവെന്നാലും സാരമില്ല. താങ്കളെ ശാസിക്കുവാനേല്‍പ്പിച്ച കര്‍ത്താവിന്റെ കരങ്ങള്‍ക്കു കീഴില്‍ താണിരിക്കുക- താങ്കള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ക്കൂടി. യേശുവും തന്റെ ശത്രുക്കളാല്‍ പരസ്യമായി അപമാനിതനാവുകയും തെറ്റായ ആരോപണങ്ങള്‍ക്കു വിധേയനാവുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് ഒരിക്കലും പരാതിപറഞ്ഞിട്ടില്ല. അതു നമുക്കു പിന്തുടരാവാന്‍ ഒരു മാതൃക തന്നെയാണ്. ഒരു ശത്രുവിനെ ചില ആരോപണങ്ങളുമായി വരുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ടെങ്കില്‍ അതിലെന്തെങ്കിലും സത്യമുണ്ടോ എന്നന്വേഷിക്കുക. അത്രമാത്രമേ ആവശ്യമുള്ളു. അയാള്‍ താങ്കള്‍ക്കു തികച്ചും സൗജന്യമായ ഒരു ആത്മപരിശോധന നല്‍കുകയായിരുന്നു എന്നു കരുതുക. സ്‌കാനിങ്ങിനുപയോഗിച്ച രീതിയോ അതിന്റെ പിന്നിലെ ഉദ്യേശ്യമോ ഒന്നും അന്വേഷിക്കേണ്ട കാര്യമില്ല. താങ്കളുടെ ജീവിതത്തില്‍ ക്രിസ്തുജീവനു വിരുദ്ധമായ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നു കണ്ടെത്തുവാന്‍ അതിനെ ഉപയോഗിക്കുക. എന്റെ ശുശ്രൂഷയില്‍ ധാരാളം വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കര്‍ത്താവിന്റെ യഥാര്‍ത്ഥ ശുശ്രൂഷകന്മാര്‍ക്ക് തെറ്റായ തരത്തിലുള്ള ധാരാളം വിമര്‍ശനവും ആരോപണവും സഹിക്കേണ്ടി വരുമെന്ന് എനിക്കറിയാം. ‘അതിലെന്തെങ്കിലും സത്യമുണ്ടെങ്കില്‍ കാണിച്ചു തരണേ’ എന്നു മാത്രമേ ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാറുള്ളു. നമ്മുടെ സ്‌നേഹിതര്‍ നമ്മോടു പറയാത്ത നിരവധി സത്യങ്ങള്‍ നമ്മുടെ ശത്രുക്കള്‍ക്കു നമ്മോടു പറയാന്‍ കഴിയും. അതുകൊണ്ട് എല്ലാ വിമര്‍ശനങ്ങളും തെറ്റാണെന്ന് എഴുതിത്തള്ളരുത്. എന്റെ മുഖത്ത് ഒരു കറുത്ത പാടുണ്ടെന്ന് എന്റെ ശത്രു പറഞ്ഞാല്‍ ഞാന്‍ അയാളോടു നന്ദിയുള്ളവനായിരിക്കണം. കാരണം എനിക്കു കാണാന്‍ കഴിയാത്ത ഒരു കാര്യമാണ് അയാള്‍ കാട്ടിത്തന്നത്. അതു മൂലം ആ കറ കഴുകിക്കളയുവാന്‍ എനിക്കു കഴിയുന്നു. എന്നെ അപമാനിക്കാനും താഴ്ത്തിക്കെട്ടാനുമായിട്ടായിരിക്കാം അയാള്‍ അതു ചെയ്തത്. പക്ഷേ എനിക്ക് സ്വയം കാണുവാനും കഴുകുവാനും അത് എന്നെ സഹായിച്ചു. ഇതായിരുന്നു പത്രോസും ഇസ്‌ക്കര്യോത്താ യൂദായും തമ്മിലുണ്ടായിരുന്ന പ്രധാന വ്യത്യാസം. ക്രൂശ് ഒഴിവാക്കുവാന്‍ പത്രോസ് യേശുവിനെ മൗഢ്യമായി ഉപദേശിച്ചപ്പോള്‍ യേശു അവനെ ”സാത്താനേ, എന്റെ പിറകില്‍ പോക”എന്നു ശാസിച്ചു. യേശു തന്റെ ജീവിതത്തില്‍ നല്‍കിയ ഏറ്റവും കടുത്ത ശാസനയായിരുന്നു അത്. പരീശന്മാരെ ഒരിക്കല്‍ ശാസിച്ചപ്പോള്‍ ”പാമ്പുകളേ” എന്നുമാത്രമെ യേശു വിളിച്ചുള്ളു. എന്നാല്‍ പത്രോസിനെ ”സാത്താനേ” എന്നാണു വിളിച്ചത്. ഏറ്റവും കടുത്ത ശാസനകള്‍ തന്നോടേറ്റവും അടുത്തു നില്‍ക്കുന്നവര്‍ക്കായിരുന്നു യേശു നല്‍കിയത്. കര്‍ത്താവ് താന്‍ ഏറ്റവും സ്‌നേഹിക്കുന്നവനെ ഏറ്റവും ശാസിക്കുന്നു (വെളി. 3:19). പിന്നീട് അധികം ശിഷ്യന്മാരും കര്‍ത്താവിന്റെ ഉപദേശങ്ങളില്‍ മുറിവേറ്റവരായി അവനെ വിട്ടുപോയി. പന്തിരുവരോടു യേശു ചോദിച്ചു: ”നിങ്ങള്‍ക്കും പോകുവാന്‍ മനസ്സുണ്ടോ?” പക്ഷേ പത്രോസാണ് അതിനു മറുപടി പറഞ്ഞത്. ”കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യ ജീവന്റെ വചനങ്ങള്‍ നിന്റെ പക്കല്‍ ഉണ്ടല്ലോ.” (യോഹ. 6:60,66-68). എന്തായിരുന്നു പത്രോസ് കേട്ട നിത്യജീവന്റെ വചനങ്ങള്‍? ”സാത്താനെ, എന്റെ പിറകില്‍ പോ!” എന്നതു തന്നെ ശാസനയാണു നമ്മെ നിത്യജീവനിലേക്കു നയിക്കുന്നതെന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയുന്നുണ്ടോ? തെറ്റു തിരുത്തലിനെ പത്രോസ് കണ്ടത് അത്തരത്തിലായിരുന്നു. പില്‍ക്കാലത്ത് താന്‍ എന്തായിത്തീര്‍ന്നുവോ അതിലേക്കു തന്നെ നടത്തിയതും ആ മനോഭാവമായിരുന്നു. പിന്നീടൊരവസരത്തിലും പത്രോസിനു യേശുവില്‍ നിന്നും തെറ്റു തിരുത്തലിനെ സ്വീകരിക്കേണ്ടി വന്നു. അന്ത്യ അത്താഴ സമയത്ത് മറ്റു ശിഷ്യന്മാര്‍ തള്ളിപ്പറഞ്ഞാലും താന്‍ കര്‍ത്താവിനെ തള്ളിപ്പറയുകയില്ല എന്നു പത്രോസ് പ്രഖ്യാപിച്ചു. അതിനു മറുപടിയായി അടുത്ത പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു പ്രാവശ്യം പത്രോസ് തന്നെ തള്ളിപ്പറയുമെന്ന് കര്‍ത്താവ് അറിയിച്ചു. ഈ മറുപടിയും പത്രോസിനെ വ്രണപ്പെടുത്തിയില്ല. അത്തരം ഒരു മനുഷ്യനെയാണ് കര്‍ത്താവു പെന്തക്കോസ്തു നാളില്‍ തന്റെ മുഖ്യ അപ്പൊസ്‌തൊലനും പ്രസംഗിയും ആക്കിയത്. ശാസനയ്ക്കു മുമ്പില്‍ തന്നെത്തന്നെ താഴ്ത്തിയതുകൊണ്ടു ദൈവം അവനെ ഉയര്‍ത്തി. തന്റെ അനുഭവങ്ങളില്‍നിന്നുള്‍ക്കൊണ്ട ജ്ഞാനത്താല്‍ അദ്ദേഹം നമ്മെ പ്രബോധിപ്പിക്കുന്നു ”എപ്പോഴും താണിരിക്കുക” (1 പത്രൊ. 5:5,6) എന്ന്. നമ്മെ സ്വയം താഴ്ത്തുന്നതിലൂടെ നമുക്കൊന്നും തന്നെ നഷ്ടമാകുന്നില്ല. ഒരു ദിവസം ദൈവം നമ്മെ ഉയര്‍ത്തുക തന്നെ ചെയ്യും. ശാസനയോടു യൂദാ ഇസ്തര്യോത്താവിന്റെ പ്രതികരണമെന്തെന്നു ശ്രദ്ധിക്കാം. ഒരു സ്ത്രീ യേശുവിന്റെ കാലില്‍ വിലപിടിപ്പുള്ള ഒരു തൈലം കൊണ്ടുവന്ന് ഒഴിച്ചപ്പോള്‍ അതു വിറ്റു ലഭിക്കുന്ന പണം ദരിദ്രര്‍ക്കുകൊടുക്കാതെ ഇപ്രകാരം ഒഴിച്ചു കളഞ്ഞതു ധൂര്‍ത്താണെന്നു യൂദാ പറഞ്ഞു (യോഹ 12:5; മത്ത. 26:10-13). ‘സ്ത്രീയെ വെറുതെ വിട്ടേക്കുക അവള്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്’ എന്ന് യേശു സൗമ്യമായി തിരുത്തി. പക്ഷേ യൂദായ്ക്കു മുറിവേറ്റു. മത്താ. 26:14ല്‍ നാം കാണുന്നത് യൂദാ വേഗംതന്നെ മഹാപുരോഹിതന്മാരെ ചെന്നു കണ്ട് യേശുവിനെ കാണിച്ചുകൊടുക്കാമെന്ന് ഉടമ്പടി ഉണ്ടാക്കുന്നതാണ്. ഈ സന്ദര്‍ഭം സൂചിപ്പിക്കുന്നത് യൂദാ വ്രണിതനായിത്തീര്‍ന്നു എന്നാണ്. കാരണം യേശു പരസ്യമായിട്ടായിരുന്നു അവനെ ശാസിച്ചത്. സ്ത്രീയുടെ പ്രവൃത്തിയെ സംബന്ധിച്ച യൂദായുടെ വിലയിരുത്തല്‍ തെറ്റായിരുന്നു എന്നു മാത്രമാണ് യേശു പറഞ്ഞത്. പക്ഷേ യൂദയെ അസ്വസ്ഥനാക്കാന്‍ അത്രമാത്രം മതിയായിരുന്നു. താങ്കള്‍ നുറുക്കപ്പെട്ട ഒരു വ്യക്തിയല്ലെങ്കില്‍ വളരെ മൃദുവായ ഒരു തെറ്റുതിരുത്തല്‍ പോലും താങ്കളെ മുറിവേല്‍പ്പിക്കും. യൂദായുടെ പ്രതികരണത്തിന്റെയും പത്രോസിന്റെ പ്രതികരണത്തിന്റെയും അനന്തരഫലം ശ്രദ്ധിക്കുക. രണ്ടു പേരും തെറ്റുതിരുത്തലെന്ന ഒറ്റക്കാര്യത്തില്‍ ശോധന ചെയ്യപ്പെട്ടു. ഒരാള്‍ പരാജയപ്പെട്ടു. മറ്റൊരാള്‍ വിജയിയായി. നാമും ഇപ്രകാരം തന്നെ പരിശോധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പരസ്യമായ ശാസന നമ്മെ മുറിവേല്‍പ്പിക്കുന്നുവെങ്കില്‍ അതിന്നര്‍ത്ഥം നാം മനുഷ്യരുടെ മാനം ആഗ്രഹിക്കുന്നുവെന്നാണ്. അതങ്ങനെയെങ്കില്‍ ഇപ്പോള്‍ത്തന്നെ നാം അതു തിരിച്ചറിയുക. മനുഷ്യരുടെ മാനം അന്വേഷിക്കുന്നതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനായി നമുക്കു പോരാടാം. മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കു നാം എത്രമാത്രം അടിമകളാണെന്നു നമുക്കു കാണിച്ചു തരുവാന്‍ ഇത്തരം സന്ദര്‍ഭങ്ങളെ ദൈവം അനുവദിക്കുന്നു. ഇപ്പോള്‍ നമുക്കു നമ്മെത്തന്നെ ശുദ്ധീകരിക്കാം. കര്‍ത്താവു നമ്മെ നേരിട്ടു തെറ്റുതിരുത്തുമ്പോഴും മറ്റുള്ളവരിലൂടെ അതു ചെയ്യുമ്പോഴും നമുക്കു പത്രോസിന്റെ മനോഭാവമുള്ളവരാകാം. അതത്രേ നിത്യ ജീവന്റെ വഴി. നാം നമ്മെത്തന്നെ താഴ്ത്തുന്നുവെങ്കില്‍ നമുക്കു ദൈവത്തിന്റെ കൃപ ലഭിക്കുകയും നമ്മെ അവിടുന്നു തക്കസമയത്തു ഉയര്‍ത്തുകയും ചെയ്യും. നുറുക്കപ്പെടാത്ത ആളുകള്‍ എപ്പോഴും ഒറ്റപ്പെട്ടു നടക്കുന്നവരാണ് – ഒറ്റയാന്മാരായ നേതാക്കളും ഒറ്റയാന്മാരായ വിശ്വാസികളും. അവര്‍ പോകാനാഗ്രഹിക്കുന്നിടത്തൊക്കെയും പോകുന്നു. ചെയ്യാനാഗ്രഹിക്കുന്നതൊക്കെയും ചെയ്യുന്നു. ഇത്തരം നുറുക്കപ്പെടാത്ത വിശ്വാസികള്‍ക്ക് തങ്ങളെ അനുസരിക്കുന്നവരോടൊപ്പം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇത്തരം വിശ്വാസികളെ നമുക്കെവിടെയും കാണുവാന്‍ കഴിയും. അവര്‍ പൂക്കളില്‍ നിന്നും പൂക്കളിലേക്ക് പാറിനടക്കുന്ന ചിത്രശലഭങ്ങളെപ്പോലെ കൂട്ടായ്മകളില്‍ നിന്നും കൂട്ടായ്മകളിലേക്കും പ്രസ്ഥാനങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളിലേക്കും പാറി നടക്കുന്നു. അവര്‍ പ്രയോജനമില്ലാതെ ജീവിതം പാഴാക്കുന്നു. കര്‍ത്താവിന്റെ ശാസന കേള്‍ക്കാതെ, ഉപദേശം ശ്രദ്ധിക്കാതെ പോയ കയീനെപ്പോലെ (ഉല്പ.4:12) അവര്‍ ഭൂമിയില്‍ ഉഴലുന്നവരാകാം. അത്തരം ഒറ്റയാന്മാരെ ദൈവം ആത്മീയാധികാരം ഭരമേല്പിക്കുന്നില്ല. കാരണം ഒറ്റയാന്മാരുടെ ഒരു കൂട്ടത്തെയല്ല ഒരു ശരീരത്തെയാണു കര്‍ത്താവു പണിയുന്നത്. അധ്യായം 7:മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം ഒരു നാള്‍ ദൈവത്തിന്റെ മുമ്പാകെ ജനത്തെക്കുറിച്ചു കണക്കുബോധിപ്പിക്കേണ്ടവനായതിനാല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ ഓരോ ആത്മാവിന്റെ മേലും ജാഗ്രത പുലര്‍ത്തുന്ന ഒരു വ്യക്തിയായിരിക്കും ഒരു ആത്മീയനേതാവ്. (എബ്രാ. 13:17) എന്നെ ഒരു ജ്യേഷ്ഠസഹോദരനായി കരുതുന്ന നിങ്ങള്‍ എല്ലാവരുടെയും ആത്മാക്കളെക്കുറിച്ച് ഞാന്‍ ഉത്തരവാദിയായിരിക്കും എന്ന് ഞങ്ങളുടെ സഭകളിലെ എന്റെ സഹപ്രവര്‍ത്തകരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു എന്റെ മക്കളോടെന്ന പോലെ അവരുടെ നന്മയ്ക്കായുള്ള കാര്യങ്ങള്‍, അവരെ വ്രണപ്പെടുത്തുന്നതെങ്കില്‍ പോലും, ഞാന്‍ അവരോടു പറയാറുണ്ട്. തങ്ങളുടെ പക്കല്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് ഓരോ ഇടയനും ദൈവത്തോട് ഉത്തരം പറയേണ്ടതാണ്. ഓരോ കുടുംബത്തിലും മക്കള്‍ക്കു പിതാവിനെ നല്‍കിയിരിക്കുമ്പോലെയാണ് സഭകളിലും തന്റെ മക്കള്‍ക്കു ദൈവം ആത്മീയ നേതാക്കന്മാരെ നല്‍കുന്നത്. ഞാന്‍ നാല് ആണ്‍മക്കളുടെ പിതാവാണ്. എന്റെ മക്കള്‍ എന്നോടൊപ്പം വീട്ടിലുണ്ടായിരുന്ന കാലത്ത് പല കാര്യങ്ങളിലും ഞാന്‍ അവരെ ഉപദേശിക്കുകയും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കയും ചെയ്യുമായിരുന്നു. അവര്‍ എനിക്കു കീഴടങ്ങിയിരുന്ന് അനുസരിക്കുമായിരുന്നു. അങ്ങനെ അവര്‍ തങ്ങളെത്തന്നെ നിരവധി അപകടങ്ങളില്‍ നിന്നും കാത്തു. അവര്‍ പ്രായപൂര്‍ത്തിയായ ശേഷവും അവര്‍ മക്കളായതിനാല്‍ ഞാന്‍ അവരെ ചില കാര്യങ്ങളില്‍ ഉപദേശിക്കാറുണ്ട്. ഇപ്രകാരം ദൈവം നമ്മുടെ ഹൃദയത്തില്‍ തന്നിരിക്കുന്നവരെ ആത്മീയപിതാക്കന്മാരെന്ന നിലയില്‍ നാം കരുതേണ്ടതുണ്ട്. ഒരു പിതാവെന്ന നിലയില്‍ ഉത്തരവാദിത്വം വഹിക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ മാത്രമേ അവര്‍ക്കു നല്‍കുവാന്‍ ഒരു വചനം ദൈവം നിങ്ങള്‍ക്കു നല്‍കൂ. ദൈവസന്നിധിയില്‍ നിങ്ങള്‍ അവരെ ഹൃദയത്തില്‍ വഹിച്ചു നില്‍ക്കുന്നുവെങ്കില്‍ അവരോടു സംസാരിക്കുവാന്‍ ആവശ്യമായ കൃത്യമായ സന്ദേശം തന്നെ നിങ്ങള്‍ക്കു ലഭിക്കും. പൗലോസ് ഓരോ സഭയെയും ഹൃദയത്തില്‍ വഹിച്ചു കൊണ്ടു ദിവസവും പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഓരോ സഭയ്ക്കും വ്യക്തമായ സന്ദേശം നല്‍കാന്‍ അദ്ദേഹത്തിനുണ്ടായി (ഫിലി.1:7). ഇപ്രകാരം ഹൃദയത്തില്‍ അവരെ വഹിക്കാന്‍ താങ്കള്‍ക്കാകുന്നില്ലെങ്കില്‍ താങ്കള്‍ ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്ന ഒരു ‘ഉദ്യോഗസ്ഥന്‍’ മാത്രമായിരിക്കും. ആത്മാക്കള്‍ക്കു വേണ്ടി കണക്കു ബോധിപ്പിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ്? ഇതു ധനവിനിമയവുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്. താങ്കള്‍ ഒരു വരവു ചെലവു വിവരപ്പട്ടിക തയ്യാറാക്കുമ്പോള്‍ ഇടതുവശത്തെ വരവു കോളത്തില്‍ 5000 രൂപയുടെ വരവു കാണിക്കയും വലതുവശത്തെ ചെലവു കോളത്തില്‍ 4999 രൂപയുടെ മാത്രം ചെലവു കണക്കു കാണിക്കയും ചെയ്താല്‍ അതിനര്‍ത്ഥം എവിടെയോ പിശകു പറ്റിയിട്ടുണ്ടെന്നാണ്. വ്യത്യാസം വന്നത് വെറും ഒരു രൂപയ്ക്കു മാത്രമാണെങ്കില്‍ക്കൂടി ആ തയ്യാറാക്കപ്പെട്ട പട്ടിക തെറ്റുതന്നെയാണ്. കണക്കെഴുത്ത് എന്നത് വളരെ കൃത്യത പാലിക്കേണ്ട ഒരു ശാസ്ത്രശാഖയാകയാല്‍ താങ്കള്‍ക്ക് ആ ഒരു രൂപയുടെ ചെലവുകൂടി അതില്‍ ഉള്‍പ്പെടുത്തിയേ മതിയാകൂ. ദൈവത്തോടു കണക്കു ബോധിപ്പിക്കുക എന്നാല്‍ ആട്ടിന്‍കൂട്ടത്തിന്റെ ആത്മീയാവസ്ഥയെക്കുറിച്ച് വളരെ സൂക്ഷ്മമായ ശ്രദ്ധയും അറിവും താങ്കള്‍ക്കുണ്ടായിരിക്കുക എന്നതാണ്. ഇക്കാര്യം താങ്കള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ചേ മതിയാകൂ. കാരണം ആത്മീയ മാര്‍ഗ്ഗദര്‍ശനം എന്നത് ഒരു ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗത്തില്‍ നടത്തുന്ന ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയയെക്കാള്‍ ഗൗരവമേറിയതാണ്. ഇവിടെയും അപകടത്തിലാകുന്നത് ജീവനാണ്- നിത്യമായ ജീവന്‍. താങ്കളുടെ സഭയിലെ വിശ്വാസികളുടെ ഉത്തരവാദിത്വം താങ്കള്‍ക്കു തന്നെയാണ്. താങ്കള്‍ക്ക് അവരെ ആത്മീയരാക്കാന്‍ കഴിയില്ല. പക്ഷേ കര്‍ത്താവുമായി ഒരു സജീവ ബന്ധത്തിലേക്കു അവരെ കൊണ്ടുവരാന്‍ ആവുന്നതു ചെയ്യാന്‍ താങ്കള്‍ക്കു കഴിയും. ”ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനാക്കുക” എന്നതായിരിക്കട്ടെ താങ്കളുടെ ലക്ഷ്യം. (കൊലൊ. 1:28)നിങ്ങള്‍ക്കു പിന്മാറ്റത്തില്‍ നിന്നും അവരെ തടയാന്‍ കഴിയില്ല. എന്നാല്‍ അവര്‍ പിന്മാറ്റത്തിലാണെന്ന കാര്യം താങ്കള്‍ അവരെ അറിയിച്ചിരിക്കണം. ഒരിക്കല്‍ ഞങ്ങളുടെ സഭയിലെ ഒരു യുവസഹോദരന്‍ പിന്മാറ്റത്തിലായതില്‍ ഞാന്‍ വളരെ ദഃഖിതനായി. ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു: കര്‍ത്താവേ, എന്തുകൊണ്ടിതു സംഭവിച്ചു? എന്റെ ഭാഗത്തുള്ള ഏതെങ്കിലും കുറവാണോ? ഒരു പക്ഷേ ആ സഹോദരന്റെ ജീവിതത്തിലെ എന്തെങ്കിലും വീഴ്ചകള്‍ മനസ്സിലാക്കാന്‍ കഴിയാതവണ്ണം എന്റെ ആത്മീയ സംവേദന ക്ഷമത കുറഞ്ഞിട്ടുണ്ടോ? തക്ക സമയത്തു നല്‍കേണ്ട മുന്നറിയിപ്പിന്റേതോ പ്രോത്സാഹനത്തിന്റേതോ ആയ ഒരു വാക്കു ഞാന്‍ നല്‍കാതിരുന്നോ? ഞാന്‍ ആ യുവാവിന്റെ ജീവനെക്കുറിച്ചു കണക്കുബോധിപ്പിക്കേണ്ടതാകയാല്‍ എന്നെത്തന്നെ വിധിക്കുവാനിടയായി. നമ്മുടെ ഉത്തരവാദിത്വത്തിലുള്ള ഒരു സഹോദരന്‍ പിന്മാറാനിടയായാല്‍ നാം നമ്മെത്തന്നെ വിധിക്കേണ്ടതുണ്ട്. എന്നാല്‍ അതെക്കുറിച്ചു നാം നിരാശരാകേണ്ട ആവശ്യമില്ല. ഒരു പക്ഷേ അതിലൂടെ കര്‍ത്താവിനു നമ്മോടു ചിലതു സംസാരിക്കാനുണ്ടാകും. അതുകൊണ്ടു നാം കര്‍ത്താവില്‍ നിന്നും കേള്‍ക്കേണ്ടതുണ്ട്. കുറ്റബോധത്തിലും നിരാശയിലും ആഴ്ത്തി നമ്മെ വട്ടം കറക്കുവാന്‍ സാത്താനെ അനുവദിക്കരുത്. എന്നാല്‍ നാം തെറ്റു തിരുത്തുകയും വരുംകാലത്തേക്കു പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം. നമ്മുടെ സ്വന്തം വിവേകത്തിനു കാട്ടിത്തരാന്‍ കഴിയാത്ത പലതും ദൈവത്തിനു നമ്മെ കാണിച്ചു തരാന്‍ കഴിയും. നാം ദൈവശബ്ദത്തിനു കാതുകൊടുക്കുന്നവരെങ്കില്‍ വീഴ്ച ഭവിക്കാന്‍ സാധ്യതയുള്ളവരോടു മുന്‍കൂട്ടിത്തന്നെ അതു പറയാന്‍ അവിടുന്നു നമ്മെ സഹായിക്കും. ചിലപ്പോള്‍ ഒരു ദിവസം പ്രത്യേകകാരണം ഒന്നും കൂടാതെ തന്നെ ഏതെങ്കിലും സഹോദരനെ സന്ദര്‍ശിക്കുവാന്‍ കര്‍ത്താവു നമുക്കു പ്രേരണ നല്‍കും. എനിക്ക് അത്തരം പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ സഹോദരനെ സന്ദര്‍ശിക്കുവാനുള്ള കാരണമൊന്നും എനിക്ക് അപ്പോള്‍ അറിഞ്ഞുകൂടായിരിക്കും. മറ്റുള്ളവരുടെ പാപങ്ങളും പ്രശ്‌നങ്ങളും കര്‍ത്താവ് എനിക്ക് വെളിപ്പെടുത്തിത്തരാറുമില്ല. (അതിനു ഞാന്‍ കര്‍ത്താവിനോടു നന്ദിയുള്ളവനാണ്, കാരണം അന്യരുടെ പാപത്തെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് ഞാനെന്തിന് എന്റെ മനസ്സിനെ മലീമസമാക്കണം?) ഞാന്‍ അവിടെയെത്തുമ്പോള്‍ എന്തെങ്കിലും സംസാരിക്കുവാന്‍ കര്‍ത്താവ് എന്നെ ഉത്സാഹിപ്പിക്കും. അത് ആ സഹോദരന് അപ്പോള്‍ ആവശ്യമായ വാക്കായിരിക്കും. അവന്റെ പ്രശ്‌നം എന്താണെന്നു ഞാനറിയാതെതന്നെ എന്നിലൂടെ കര്‍ത്താവ് അവനെ സഹായിക്കുന്നു- ഞാന്‍ അവനെ സഹായിക്കയാണെന്ന് അറിയാതെ തന്നെ. നാം കര്‍ത്താവിനെ ശ്രദ്ധിക്കുന്ന ഒരു ശീലം വളര്‍ത്തിയെടുത്തിട്ടുണ്ടെങ്കില്‍ ആവശ്യത്തിലിരിക്കുന്ന ആളുകളുമായി ബന്ധത്തിലാകുവാന്‍ തക്കവണ്ണം കര്‍ത്താവു നമ്മുടെ സാഹചര്യങ്ങളെ വ്യത്യാസപ്പെടുത്താന്‍ തുടങ്ങും. അങ്ങനെ അവിടുന്നു നമുക്കു തരുന്നവചനം നാം അവരുമായി പങ്കുവയ്ക്കാനിടയാവുകയും അത് അവര്‍ക്കു സഹായകരമായിത്തീരുകയും ചെയ്യും. യേശു അങ്ങനെയായിരുന്നു ജീവിച്ചത്. (യെശ. 50:4ല്‍ നാം വായിക്കുന്ന പ്രകാരം). തളര്‍ന്നിരിക്കുന്നവരോട് സംസാരിക്കുവാന്‍ തക്കവണ്ണം പിതാവു നിത്യവും യേശുവിനു വചനം നല്‍കിക്കൊണ്ടിരുന്നു. നാം ഓരോരുത്തരും അത്തരം നേതാക്കന്മാരായിത്തീരേണ്ടതുണ്ട്. ഞാന്‍ നേവിയിലായിരുന്നപ്പോള്‍ അവിടെ നാലുമണിക്കൂര്‍ വീതമുള്ള ഊഴം വച്ച് കാവല്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. ഓരോ നാലുമണിക്കൂര്‍ ഊഴത്തിലും ഒരു മേലുദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ കാവല്‍ സംഘം ജോലി ചെയ്തിരുന്നു. അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ നാലുമണിവരെയുള്ള സമയത്ത് എനിക്കും അത്തരം ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. കപ്പലിന്റെ ഏറ്റവും ഉയര്‍ന്ന ”ബ്രഡ്ിജ്” എന്ന ഭാഗത്തു രണ്ടോ മൂന്നോ നാവികരോടൊപ്പം കാവല്‍ നില്‍ക്കണം. കപ്പലില്‍ മറ്റ് എല്ലാവരും തന്നെ ഈ സമയം ഉറക്കത്തിലായിരിക്കും. ഇപ്രകാരമുള്ള ജോലിയില്‍ ഞങ്ങളുടെ പാതയിലൂടെ കുറുകെ കടക്കുന്ന മറ്റു കപ്പലുകളെ ശ്രദ്ധിക്കുക, ഞങ്ങളുടെ കപ്പല്‍ ശരിയായ ദിശയിലൂടെത്തന്നെയാണു പോകുന്നതെന്ന് ഉറപ്പുവരുത്തുക ഇവയൊക്കെയായിരുന്നു എന്റെ കര്‍ത്തവ്യം. കാറ്റിലും തിരയിലുംപെട്ട് ദിശമാറുമ്പോഴോ കപ്പല്‍ച്ചാല്‍ മാറുമ്പോഴോ അതു ശരിയാക്കുന്നതും എന്റെ ജോലി ആയിരുന്നു. ഈ നാലു മണിക്കൂര്‍ സമയവും കപ്പലിന്റെ സുരക്ഷിതത്വവും ഗതിയും എന്റെ ഉത്തരവാദിത്വത്തിലായിരുന്നു. ഈ കാവല്‍നേരത്ത് ഒരു മിനിട്ടു പോലും ഉറങ്ങുവാന്‍ എനിക്കു നിര്‍വ്വാഹമില്ലായിരുന്നു. അപ്രകാരം മറ്റുള്ളവരുടെ മേല്‍ ജാഗ്രതപുലര്‍ത്താന്‍ ബൈബിള്‍ ആവശ്യപ്പെടുമ്പോള്‍ അതെത്രയും ഗൗരവമുള്ള ഒരു കാര്യം തന്നെ. ആളുകള്‍ നഷ്ടപ്പെട്ടുപോകയോ, അവരറിയാതെ ഒഴുകിപ്പോകയോ, നശിച്ചു പോകയോ ചെയ്യാതെ അവരുടെ ജീവനുമേല്‍ ജാഗ്രത പുലര്‍ത്തുകയത്രേ ഒരു ആത്മീയ നേതാവു ചെയ്യേണ്ടത്. എല്ലാ നല്ല ആശുപത്രികളിലും രോഗികളുടെ അന്നന്നത്തെ അവസ്ഥ അറിയാനായി ഡോക്ടര്‍മാര്‍ നടത്തുന്ന സന്ദര്‍ശന റോന്തുകള്‍ ഉണ്ട്. ഇത്തരം സന്ദര്‍ശന വേളകളില്‍ ഒരു വാര്‍ഡിന്റെ ഒരറ്റത്തുനിന്ന് ആകമാനമൊന്നു നോക്കി രോഗികളെല്ലാം കുഴപ്പമില്ലാതെ കിടക്കുന്നു എന്നു ഏകദേശം മനസ്സിലാക്കിയങ്ങു പോവുകയാണോ സാധാരണ ചെയ്യാറ്? ഒരിക്കലുമല്ല. ഓരോ രോഗിയുടെയും നിജസ്ഥിതി വ്യക്തിഗതമായി പരിശോധിച്ചറിയുക തന്നെ ചെയ്യും. എന്നാല്‍ പല പാസ്റ്റര്‍മാരും എന്താണ് ചെയ്യാറുള്ളത്? ഞായറാഴ്ച പ്രഭാതത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ ആളുകളുടെ ആത്മീയാവസ്ഥ മനസ്സിലാക്കി എല്ലാം ശരിയെന്നു വിലയിരുത്തുന്നു. എന്നാല്‍ പുറമേ കുഴപ്പമില്ലെന്നു തോന്നുന്ന പലരും അകമേ കുഴപ്പത്തിലായിരിക്കും. ആശുപത്രിയിലും സഭയിലും അങ്ങനെതന്നെ. പുറമേ ആരോഗ്യമുള്ളവരായിക്കാണപ്പെടുന്ന ചിലരുടെ ഉള്ളിനെ അര്‍ബ്ബുദം കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയായിരിക്കും. അപ്രകാരം സഭയില്‍ വളരെ സന്തോഷത്തോടെ കൈയടിച്ചു ‘ഹലേലുയ്യാ’ പാടിത്തിമര്‍ക്കുന്ന ചിലരുടെ കുടുംബജീവിതത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നീറുകയായിരിക്കും. ഡോക്ടര്‍ ഓരോ രോഗിയെയും വ്യക്തിപരമായി പരിശോധിക്കുമ്പോലെ ആത്മീയനേതാവ് ഓരോ വ്യക്തിയെയും വ്യക്തിപരമായി പരിശോധിച്ചറിയണം. അവരുടെ മേല്‍ ജാഗരിക്കണം. സദൃ:27:23ല്‍ ഇപ്രകാരം പറയുന്നു: ”നിന്റെ ആടുകളുടെ അവസ്ഥയറിയാന്‍ ജാഗ്രതയായിരിക്കുക” സഭയില്‍ അംഗസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ പരിശീലനം ലഭിച്ച ആളുകളെ സഹായത്തിനായി ചേര്‍ക്കുക. വിശ്വസ്തരായവര്‍ക്ക് ഉത്തരവാദിത്വം പങ്കുവയ്ക്കുക. എണ്ണം കൂടുമ്പോള്‍ ഒരാള്‍ക്ക് അത്രയും പേരുടെമേല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രായോഗികമായി സാധ്യമല്ല. ഒരു വ്യക്തിക്ക് 12 പേരുടെ ചുമതലയായിരിക്കും എന്റെ അഭിപ്രായത്തില്‍ അഭികാമ്യം. യേശു സ്വീകരിച്ച ശിഷ്യന്മാരുടെ എണ്ണവും അതായിരുന്നല്ലോ. എത്ര വിദഗ്ദ്ധനായിരുന്നാലും ഒരു ഡോക്ടര്‍ക്കു തന്നെ ഒരാശുപത്രിയിലെ മുഴുവന്‍ വാര്‍ഡുകളും പരിശോധിക്കാന്‍ കഴിയില്ല. നമുക്കെല്ലാം പരിമിതികളുണ്ട്. ഒന്നിലധികം സഭകളുടെ ഉത്തരവാദിത്വം വഹിക്കുന്ന അപ്പൊസ്‌തൊലിക ശുശ്രൂഷ ചെയ്യുന്നവര്‍ തങ്ങളുടെ സഭകളിലുള്ള ഇടയന്മാരുടെ ആത്മീയാവസ്ഥ അറിഞ്ഞിരിക്കേണം. മൂപ്പന്മാര്‍ ആത്മീയരെങ്കില്‍ സഭയും ആത്മീയമായിത്തീരും. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അധികം മൂപ്പന്മാരും രോഗികളെ പരിശോധനാമുറിയില്‍ മാത്രം കാണുന്ന ഡോക്ടര്‍മാരെപ്പോലെയാണ്. അവിടെ അവര്‍ മരുന്നിനു കുറിപ്പുകള്‍ എഴുതി രോഗികളെ പറഞ്ഞയയ്ക്കുന്നു. പിന്നീട് രോഗി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നന്വേഷിക്കുന്നത് അവരുടെ ഉത്തരവാദിത്വമല്ല. എന്നാല്‍ ഒരു ആത്മീയ നേതാവ് തന്റെ ഉത്തരവാദിത്വത്തിലുള്ള ആത്മാക്കളുടെ ശുശ്രൂഷ വളരെ ഗൗരവത്തോടെ നിര്‍വ്വഹിക്കേണ്ടതാണ്. അധ്യായം 8: ജീവനില്‍നിന്നുള്ള ശുശ്രൂഷ ഒരു ആത്മീയ നേതാവ് മറ്റുള്ളവരെ ശുശ്രൂഷിക്കുന്നത് ബുദ്ധിയില്‍ നിന്നായിരിക്കില്ല, ജീവനില്‍ നിന്നായിരിക്കും. പഴയ നിയമകാലത്ത് തങ്ങളുടെ സ്വകാര്യജീവിതത്തില്‍ സദാചാരം വെടിഞ്ഞ ചിലരെപ്പോലും ദൈവം ഉപയോഗിച്ചതായി നാം കാണുന്നു. പാപത്തില്‍ ജീവിച്ചിരുന്നപ്പോഴും യിസ്രായേലിന്റെ മോചനത്തിനായി ശിംശോനെ ദൈവം ഉപയോഗിച്ചു. അവന്‍ ദുര്‍നടപ്പിലേയ്ക്കു വീണപ്പോഴും ദൈവത്തിന്റെ ആത്മാവ് അവനെ വിട്ടുകളഞ്ഞില്ല. അവന്‍ തന്റെ മുടി മുറിക്കുകയും ദൈവവുമായുള്ള ഉടമ്പടിബന്ധം അവസാനിപ്പിക്കയും ചെയ്തപ്പോള്‍ മാത്രമാണ് അവന്റെ മേലുള്ള അഭിഷേകം നഷ്ടപ്പെട്ടത്. ദാവീദിന് അനേകം ഭാര്യമാരുണ്ടായിരുന്നു. എങ്കിലും അവന്മേല്‍ ദൈവത്തിന്റെ അഭിഷേകം നിലനില്‍ക്കയും അവന്‍ തിരുവെഴുത്തുകളെ ചമയ്ക്കുകയും ചെയ്തു. എന്നാല്‍ പുതിയ ഉടമ്പടിയിലെ ശുശ്രൂഷ തികച്ചും വ്യത്യസ്തമാണ്. പുതിയ-പഴയ ഉടമ്പടികളിലെ ശുശ്രൂഷകളുടെ വ്യത്യാസമെന്തെന്ന് കൊരിന്ത്യര്‍ക്കെഴുതിയ രണ്ടാം ലേഖനം മൂന്നാമദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്: പഴയനിയമത്തില്‍ പുരോഹിതന്മാര്‍ തിരുവെഴുത്തുശ്രദ്ധയോടെ പഠിക്കയും തുടര്‍ന്ന് അത് ജനത്തെ പഠിപ്പിക്കയും ചെയ്തു പോന്നു. എന്നാല്‍ പുതിയ ഉടമ്പടിയിലാകട്ടെ, വചനത്തിന്റെ വെളിച്ചത്തില്‍ ജീവിക്കയും പിതാവിനോടൊത്ത് നടക്കയും സ്വന്തം ആന്തരിക ജീവനില്‍ നിന്നു സംസാരിക്കയും ചെയ്തിരുന്ന യേശുവിനെ നാം പിന്‍പറ്റുന്നു. ്‌നമ്മുടെ ജീവനില്‍’ നിന്നു സംസാരിക്കുന്നതും അറിവില്‍ നിന്നു സംസാരിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഇന്ത്യയിലെ ക്രിസ്തീയ വിശ്വാസികളില്‍ നാം കണ്ടെത്തുന്ന ആഴമില്ലായ്മ തങ്ങളുടെ നേതാക്കളില്‍ നിന്നു തന്നെ പകര്‍ന്നു കിട്ടിയിട്ടുള്ളതാണ്. ഒരു നേതാവിന്റെ ജീവിതം- ചിന്തകള്‍, ഭാര്യയുമായും മക്കളുമായുമുള്ള ബന്ധം, സഹവിശ്വാസികളും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം- ജഡമയമാണെങ്കില്‍ അദ്ദേഹം ശുശ്രൂഷിക്കുന്ന ജനത്തിന്റെ ജീവിതവും ജഡികമായിരിക്കും. അത്തരം നേതാക്കന്മാരുടെ ശുശ്രൂഷ തങ്ങളുടെ തലച്ചോറില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഒരു പകരല്‍ മാത്രമായിരിക്കും. അതു പഴയ ഉടമ്പടിപ്രകാരമുള്ള ഒരു ശുശ്രൂഷ മാത്രമാണ്. വെറും അറിവു മാത്രം പകര്‍ന്നു കൊടുക്കുന്ന ഒരു ശുശ്രൂഷ പഴയ നിയമശുശ്രൂഷയാണ്. ആ ശുശ്രൂഷകന്‍ പകരുന്ന അറിവുകളെല്ലാംതന്നെ ശരിയും കൃത്യവുമായിരിക്കും. പക്ഷേ അറിവിനോടൊപ്പം ജീവന്‍ പകരാത്തിടത്തോളം അതു പഴയനിയമശുശ്രൂഷയുടെ നിലവാരത്തിലേ നില്‍ക്കൂ. പഴയനിയമശുശ്രൂഷ അക്ഷരത്തിന്റെ ശുശ്രൂഷയാണ്. എന്നാല്‍ പുതിയ നിയമശുശ്രൂഷയാകട്ടെ, ജീവന്റേയും. അക്ഷരം കൊല്ലുന്നു എന്നാല്‍ ആത്മാവ് ജീവിപ്പിക്കുന്നു. പഴയ ഉടമ്പടിയില്‍ ദൈവം യിസ്രായേലിനു നിയമങ്ങളെ കൊടുത്തു. പുതിയ ഉടമ്പടിയിലാകട്ടെ നമുക്ക് നല്‍കിയത് ഒരു മാതൃകയാണ്- യേശു എന്ന വ്യക്തിയെ. അവിടുത്തെ ജീവന്‍ മനുഷ്യരുടെ വെളിച്ചമാണ്. വെളിച്ചമെന്നാല്‍ ഇന്ന് ഒരു ഉപദേശമോ വിശ്വാസപ്രമാണമോ അല്ല, നമ്മിലൂടെ വെളിപ്പെടുന്ന യേശുവിന്റെ ജീവനാണ്. അതില്‍ നിന്നും വ്യതിരിക്തമായതെന്തും അതു സുവിശേഷ സത്യങ്ങളോ പഥ്യോപദേശങ്ങളോ എന്തു തന്നെ ആയിരുന്നാലും ഇരുട്ടു തന്നെയാണ്. സങ്കീ. 119:105 ല്‍ നാം വായിക്കുമ്പോലെ പഴയനിയമകാലത്ത് എഴുതപ്പെട്ട പ്രമാണങ്ങളായിരുന്നു വെളിച്ചം. എന്നാല്‍ വചനം ജഡമായിത്തീര്‍ന്നതോടെ യേശുതന്നെ വെളിച്ചമായി ത്തീര്‍ന്നു (യോഹ. 8:12). അവിടുത്തെ ജീവന്‍ മനുഷ്യരുടെ വെളിച്ചമായി (യോഹ. 1:4). എന്നാല്‍ യേശു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ ലോകത്തില്‍ ഇരിക്കുന്ന നാളോളം മാത്രമേ എനിക്കു ലോകത്തിന്റെ വെളിച്ചമായിരിപ്പാന്‍ കഴികയുള്ളു (യോഹ. 9:5). താന്‍ പോയ ശേഷം നമ്മെ അപ്രകാരം വെളിച്ചമായിത്തുടരാന്‍ നിയോഗിച്ചിരിക്കുന്നു (മത്താ. 5:14).അപ്രകാരം വെളിച്ചമായിരിക്കാനുള്ള വലിയ ഉത്തരവാദിത്വം നമ്മുടെ മേല്‍ നിക്ഷിപ്തമായിരിക്കുന്നു- നമ്മുടെ ജീവിതം കൊണ്ട്. ഒരു സഭ വലിയ വ്യത്യാസമില്ലാതെ അതിന്റെ നേതാവിനെ പ്രതിഫലിപ്പിക്കും. വെളിപ്പാട് രണ്ട്, മൂന്ന് അദ്ധ്യായങ്ങളില്‍ കാണുന്ന ഏഴു സഭകള്‍ക്കും അവയുടെ ദൂതന്മാര്‍ക്കും ഒരേ സന്ദേശം തന്നെയാണ് കര്‍ത്താവു നല്‍കുന്നതെന്ന കാര്യം ശ്രദ്ധിക്കുക. ഓരോ സന്ദേശവും അവസാനിക്കുന്നത് അതേ സന്ദേശം തന്നെയാണ് ആത്മാവ് സഭകള്‍ക്കും നല്‍കുന്നതെന്ന ധ്വനിയോടെയാണ്. അവയില്‍ അഞ്ചു സഭകളുടെയും ദൂതന്മാര്‍ ജഡികരായിരിക്കുന്നു. സഭകളും ജഡീകങ്ങളായിരുന്നു. രണ്ടു പേര്‍ ആത്മീയരായിരുന്നു. അവരുടെ സഭകളും ആത്മീയമായിരുന്നു. ലാവോദിക്യയിലെ സഭയുടെ ദൂതന്‍ മന്ദോഷ്ണവാനായിരുന്നു. സഭയും അപ്രകാരമായിരുന്നു. ഫിലദല്‍ഫിയയിലെ സഭയുടെ ദൂതന്‍ വിശ്വസ്തനായിരുന്നു. സഭയും അപ്രകാരം തന്നെയായിരുന്നു. ഉല്‍പത്തി 1-ാം അദ്ധ്യായത്തില്‍ ആവര്‍ത്തിച്ചു കാണുന്ന ഒരു പദപ്രയോഗമുണ്ട്- ‘അതതു തരം’. അതതു തരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍. എന്നുവച്ചാല്‍ അതിന്റെ തന്നെ തരത്തിലുള്ള എന്ന അര്‍ത്ഥത്തിലാണതുപയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗം ആകാശത്തിലും കരയിലും വെള്ളത്തിലുമുള്ള സകല ജീവജാലങ്ങളോടുമുള്ള ബന്ധത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നതു 11,12,21,22,25 വാക്യങ്ങളില്‍ നമുക്കു കാണുവാന്‍ കഴിയും. ഓരോന്നും അതിന്റെ തന്നെ തരത്തിലുള്ളവയ്ക്കു പ്രജനനം നല്കാനുള്ള വ്യവസ്ഥ സൃഷ്ടിയില്‍ ദൈവം വച്ചിരിക്കുന്നു. ദൈവം തന്റെ സ്വരൂപത്തില്‍ ആദമിനെ സൃഷ്ടിച്ചു (ഉല്പ. 5:1). എന്നാല്‍ ആദാമാകട്ടെ തന്റെ സ്വരൂപത്തില്‍ ഒരു പുത്രനെ ജനിപ്പിച്ചു. ദൈവത്തിന്റെ സ്വരൂപത്തില്‍ ഒരു പുത്രനെ ജനിപ്പിക്കുവാന്‍ ആദാമിനു കഴിഞ്ഞില്ല. തന്റെ തന്നെ രൂപത്തിലുള്ള ഒന്നിനെ ജനിപ്പിക്കുവാനേ അവനു കഴിഞ്ഞുള്ളു. ആത്മീയമായും ഈ തത്വം ശരിയാണ്. നമ്മുടെ നിലവാരത്തിലും അവസ്ഥയിലുമുള്ളവരെ മാത്രമേ ഉളവാക്കുവാന്‍ നമുക്കു കഴിയുകയുള്ളു. നാം ബുദ്ധിമാന്മാരെങ്കില്‍ നമ്മുടെ ശുശ്രൂഷയിലൂടെ നാമും ബുദ്ധിമാന്മാരെ മാത്രമേ സൃഷ്ടിക്കൂ. നാം ലുബ്ധന്മാരെങ്കില്‍ ലുബ്ധന്മാരെ സൃഷ്ടിക്കും. നിഗളികളെങ്കില്‍ നിഗളികളെ സൃഷ്ടിക്കും. എന്നാല്‍ ഒരു ശുശ്രൂഷകന്റെ എളിയ മനോഭാവമാണ് നമുക്കുള്ളതെങ്കില്‍ നാമും അപ്രകാരമുള്ളവരെ സൃഷ്ടിക്കും. എന്നാല്‍ അപ്രകാരമുള്ള സഭകളിലും അപൂര്‍വ്വം ചിലരെങ്കിലും നേതാക്കളിലൂടെ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ജഡമയരൂപത്തെ ഉപേക്ഷിച്ചു ദൈവത്തെ അന്വേഷിക്കുവാനും ആത്മീയരാകുവാനും ശ്രമം നടത്തുന്നതും കാണാം. ഇപ്രകാരമുള്ള സംഭവങ്ങള്‍ അത്യപൂര്‍വ്വം തന്നെ. പൊതുവായി പറഞ്ഞാല്‍ ആളുകള്‍ ആടുകളെപ്പോലെയാണ്. തങ്ങളുടെ നേതാവ് എവിടെപ്പോയാലും അവര്‍ അന്ധമായി അനുകരിക്കുന്നവരാണ്. ‘യഥാ രാജാ തഥാ പ്രജാ’ എന്ന ചൊല്ലു പോലെ. നേതാവ് അന്ധനെങ്കില്‍ രണ്ടു കൂട്ടരും കുഴിയില്‍ത്തന്നെ. നിങ്ങളുടെ സഭയിലെ വിശ്വാസികള്‍ പുറത്തു പോവുകയും തങ്ങളുടെ സ്വരൂപത്തിലുള്ളവരെ വാര്‍ത്തെടുക്കുകയും ചെയ്യുമെന്ന് ഓര്‍മ്മിക്കുക. അങ്ങനെ നിങ്ങള്‍ക്കു പേരക്കുട്ടികളുമുണ്ടാകും. യേശു കര്‍ത്താവിന്റെ മടങ്ങിവരവിനോളം ഈ പ്രക്രിയ തുടരും. അതുകൊണ്ടു നിങ്ങള്‍ രൂപം കൊടുക്കുന്ന കുട്ടികള്‍ എപ്രകാരമുള്ളവരെന്നതിനെ കുറിച്ചു കരുതലുള്ളവരായിരിക്കുക. അതുകൊണ്ടു തുടക്കം മുതല്‍ക്കു തന്നെ നിങ്ങള്‍ വെറും വിശ്വാസികളെയല്ല ശിഷ്യരെത്തന്നെ ഉളവാക്കും എന്നു ഉറപ്പാക്കുക. അതിനു വേണ്ടത് പ്രാഥമികമായി നിങ്ങള്‍ തന്നെ ശിഷ്യരായിത്തീരുക എന്നതാണ്. മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ കഴിയുന്ന ഒരു ജീവന്‍ നിങ്ങളില്‍ ഉണ്ടായിരിക്കട്ടെ. വിശ്വാസികള്‍ പുറപ്പെട്ടു പോയി വെറും വിശ്വാസികളെ ഉളവാക്കും. അവരും തുടര്‍ന്ന് വിശ്വാസികളെ ഉളവാക്കും. അത്തരം വിശ്വാസികള്‍ക്കു രക്ഷയെക്കുറിച്ചുള്ള വചനം ഗ്രഹിക്കാന്‍ കഴിയും. പക്ഷേ ശിഷ്യത്വത്തിലേക്കു വരുവാനും കര്‍ത്താവിനെ അനുഗമിക്കുവാനും താത്പര്യമുണ്ടാവില്ല. അവര്‍ക്ക് അറിവുണ്ടാകും; ജീവനുണ്ടാവുകയില്ല. എന്നാല്‍ നിങ്ങള്‍ ശിഷ്യരെ ഉളവാക്കുന്നു എങ്കില്‍ അവര്‍ പോയി കൂടുതല്‍ ശിഷ്യന്മാരെത്തന്നെ ഉളവാക്കും. അതുകൊണ്ടു ജീവന്‍ പകര്‍ന്നു കൊടുക്കുന്നതാണു പ്രധാനം. പഴയ നിയമകാലത്തെ സമാഗമന കൂടാരം സഭയുടെ ഒരു പ്രതീകമാണ്. ആ കൂടാരത്തിനു മൂന്നു ഭാഗങ്ങളുണ്ടായിരുന്നു എന്നു നിങ്ങള്‍ക്കറിയാം. പ്രാകാരം, വിശുദ്ധസ്ഥലം, ദൈവം വസിച്ചിരുന്ന അതിവിശുദ്ധസ്ഥലം. പാപക്ഷമ മാത്രം ലഭിച്ച വിശ്വാസികളെപ്പോലെയാണു പ്രാകാരത്തിലുള്ളവര്‍. അവര്‍ തങ്ങളുടെ സഭയില്‍ ഉത്തരവാദിത്വങ്ങളൊന്നും തന്നെ വഹിക്കുന്നില്ല. അവര്‍ സഭായോഗങ്ങളില്‍ കടന്നു വരുന്നു. പ്രസംഗം കേള്‍ക്കുന്നു. അപ്പം നുറുക്കുന്നു. സ്‌തോത്രകാഴ്ച കൊടുക്കുന്നു. തിരികെ പ്പോകുന്നു. വിശുദ്ധ സ്ഥലത്തുള്ളവര്‍ സഭയില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവരെപ്പോലെയാണ്. വിളക്കില്‍ എണ്ണ പകരുകയും ധൂപ പീഠത്തില്‍ സുഗന്ധവര്‍ഗ്ഗം ഇടുകയും കാഴ്ചയപ്പം മാറ്റുകയും ഒക്കെ ചെയ്യുന്ന ലേവ്യരെപ്പോലെ. എന്നാല്‍ അതിവിശുദ്ധസ്ഥലത്തുള്ളവര്‍ പുതിയ ഉടമ്പടിയില്‍ പ്രവേശിച്ചവരാണ്. അവര്‍ ദൈവത്തോടു കൂട്ടായ്മ ആഗ്രഹിക്കുകയും മറ്റു ശിഷ്യരോടു ചേര്‍ന്ന് ഒരു ശരീരമായി പണിയപ്പെടാന്‍ ആഗ്രഹിക്കയും ചെയ്യുന്നു. ജീവനില്‍ നിന്നു ശുശ്രൂഷിക്കുന്ന അവര്‍തന്നെയാണ് ജീവനുള്ള യഥാര്‍ത്ഥസഭ. ഇങ്ങനെയുള്ളവര്‍ സാത്താനോടു പോരാടി സഭയെ പവിത്രമായി സൂക്ഷിക്കുന്നു. എന്നാല്‍ പല സഭകളിലും ഇത്തരത്തിലുള്ള സഹോദരങ്ങളുടെ ഒരു കേന്ദ്രവൃത്തമില്ല. നല്ലതോ മോശമോ ആയ എല്ലാ സഭകളിലും പ്രാകാരത്തിലുള്ള ആളുകള്‍ ഒരേ തരക്കാരാണ്. അര്‍ദ്ധമനസ്‌കരും ലൗകികരും സ്വേച്ഛാതത്പരരും, ധനസ്‌നേഹികളും, സുഖഭോഗ കാംക്ഷികളുമാണ്. എന്നാല്‍ ഒരു നല്ല സഭയില്‍ ദൈവഭക്തന്മാരായ സഹോദരന്മാരുടെ ഒരു സംഘം ജീവന്‍ തുടിപ്പിക്കുന്ന കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നുണ്ടാകും. ഈ കേന്ദ്രവൃത്തം ഒന്നായിത്തീര്‍ന്ന രണ്ടു സഹോദരന്മാരില്‍ നിന്ന് ആരംഭം കുറിക്കുന്നു. ദൈവം അവരോടൊപ്പം നില്‍ക്കുന്നു. ക്രമേണ ഈ രണ്ടുപേരുടെ സംഘം വളരുന്നു. എണ്ണത്തിലും ഐക്യത്തിലും. ഒരു അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്ന മനുഷ്യശരീരവും ഇപ്രകാരം തന്നെയാണ്. വ്യത്യസ്ത ധര്‍മ്മങ്ങളുള്ള രണ്ട് ബീജങ്ങള്‍ ഒന്നായിച്ചേര്‍ന്നുകൊണ്ടാണ് അതാരംഭിക്കുന്നത്. ഭ്രൂണം വളര്‍ച്ച പ്രാപിക്കുന്നതോടെ പുതുതായി വരുന്ന കോശങ്ങള്‍ ഒന്നോടൊന്നു ചേരുന്നു. എപ്പോഴെങ്കിലും ആ കോശങ്ങള്‍ വേര്‍പിരിഞ്ഞാല്‍ അതോടെ ആ കുഞ്ഞിന്റെ അന്ത്യം കുറിക്കുകയായി. ക്രിസ്തുവിന്റെ ശരീരമെന്ന നിലയിലുള്ള പ്രാദേശികസഭയുടെയും അവസ്ഥ ഏതാണ്ടിതു തന്നെയാണ്. സഭയുടെ ഹൃദയമായിരിക്കുന്ന കേന്ദ്രസംഘം വിഘടിച്ചാല്‍ യഥാര്‍ത്ഥസഭയുടെ അന്ത്യമായി. ബാഹ്യസംഘടന ഒരു സമുദായം പോലെ നിലനില്‍ക്കുമെന്നു മാത്രം. പഴയ പുതിയ ഉടമ്പടികള്‍ തമ്മിലുള്ള വ്യത്യാസത്തെ നമുക്കു കാണിച്ചുതരുന്ന പുതിയനിയമത്തിലെ ഒരു പുസ്തകമാണ് എബ്രായര്‍. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, എബ്രായലേഖനം അധികം ക്രിസ്ത്യാനികള്‍ക്കും പരിചയമുള്ള ഒന്നല്ല. റോമര്‍, എഫെസ്യര്‍, ഫിലിപ്പ്യര്‍ ഒക്കെ പരിചിതമായ പുസ്തകങ്ങളാണ്. എന്നാല്‍ എബ്രായര്‍ അങ്ങനെയല്ല. അതിന്റെ കാരണം എബ്രായ ലേഖനം പാലുപോലെ ലഘുവായ ഭക്ഷണമല്ല, കട്ടിയായ ആഹാരമാണ്. അതു ചവയ്ക്കാന്‍ തക്കവണ്ണം അധികം പേര്‍ക്കും പല്ലു മുളച്ചിട്ടില്ല. അവര്‍ ശിശുക്കളാണ്. അതിന്റെ ആരംഭവാക്യം തന്നെ ഇപ്രകാരമാണ്: ദൈവം മുന്‍കാലങ്ങളില്‍ പ്രവാചകന്മാരിലൂടെ സംസാരിച്ചു. എന്നാല്‍ ഇപ്പോള്‍ പുത്രനില്‍ കൂടി ജീവനെ നല്‍കുമാറ് സംസാരിക്കുന്നു. അതുകൊണ്ടാണ് പിതാവ് യേശുവിനെ ഒരു ശിശുവായിത്തന്നെ ലോകത്തിലേക്കയച്ചത്. ദൈവത്തിനു യേശുവിനെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു പുരുഷനായി ലോകത്തിലേക്കയയ്ക്കാന്‍ പ്രയാസമുണ്ടായിട്ടല്ല. ശൈശവം മുതല്‌ക്കേ നാം നേരിടുന്ന പരീക്ഷകള്‍ അഭിമുഖീകരിക്കാനും മനുഷ്യര്‍ എന്ന നിലയ്ക്കുള്ള എല്ലാ അനുഭവങ്ങളും ഏറ്റുവാങ്ങാനും വേണ്ടിയായിരുന്നു. എന്നാല്‍ അധികം ക്രിസ്ത്യാനികളും കാണുന്നതു മൂന്നര വര്‍ഷത്തെ പരസ്യശുശ്രൂഷാകാലത്തിന്റെയും കാല്‍വരിയിലെ യാഗത്തിന്റെയും കാഴ്ചപ്പാടിലൂടെയാണ്. 99% ക്രിസ്ത്യാനികളും മുപ്പതുവയസുവരെ യേശു നസറേത്തില്‍ എങ്ങനെ ജീവിച്ചു എന്നു ചിന്തിക്കാത്തവരാണ് എന്നു ഞാന്‍ വിചാരിക്കുന്നു. അവര്‍ അവിടുത്തെ ജനനത്തെക്കുറിച്ചു ചിന്തിക്കുന്നു. എല്ലാ വര്‍ഷവും അത് ആഘോഷിക്കയും ചെയ്യുന്നു. അവര്‍ അവിടുത്തെ മരണപുനരുത്ഥാനങ്ങളെക്കുറിച്ചു ചിന്തിക്കുന്നു. അതും വര്‍ഷം തോറും ആഘോഷിക്കുന്നു. കൂടാതെ യേശു ചെയ്ത അത്ഭുതങ്ങളെക്കുറിച്ചും അവര്‍ ചിന്തിക്കുന്നു. അത്രമാത്രം. എന്നാല്‍ യേശുവിന്റെ ജീവിതത്തിലെ ഭൂരിഭാഗം വരുന്ന സമയം അധികം പേരും ചിന്തിക്കാതെ വിട്ടുകളയുന്നു. യേശുവിന്റെ ആകെ ജീവിതകാലത്തിന്റെ ഏതാണ്ട് 10% സമയം മാത്രമായിരുന്നു അവിടുത്തെ പരസ്യശുശ്രൂഷാ കാലം. 331/2 വര്‍ഷത്തിലെ 3 1/2 വര്‍ഷം. യേശുവിന്റെ ജനനവും മരണവും വെറും ഓരോ ദിവസങ്ങള്‍ മാത്രമായിരുന്നു എന്നു നാം ഓര്‍ക്കുക. മൂന്നര വര്‍ഷത്തെ ശുശ്രൂഷയില്‍ സംസാരിച്ച സന്ദേശങ്ങള്‍ ഒരുക്കുവാന്‍ നീണ്ട മുപ്പതു വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഗിരിപ്രഭാഷണം ഇന്നത്തെ പ്രസംഗകര്‍ തയ്യാറാക്കുമ്പോലെ തന്റെ പഠന മുറിയിലിരുന്ന് പുസ്തകങ്ങള്‍ പരിശോധിച്ച് കുറിപ്പുകള്‍ തയ്യാറാക്കി എഴുതിയുണ്ടാക്കിയ ഒരു പ്രസംഗമല്ല. തന്റെ ജീവനില്‍ നിന്നും ഒഴുകിയിറങ്ങിയ നീര്‍ച്ചാലത്രേ അത്. 30 വര്‍ഷം വേണ്ടിവന്നു അതു ഒരുക്കുവാന്‍. അതുകൊണ്ടായിരുന്നു ആളുകളെ വിസ്മയിപ്പിക്കുവാന്‍ തക്ക ശക്തിയും അധികാരവും ആ വാക്കുകള്‍ക്കുണ്ടായിരുന്നത് (മത്താ. 7:28,29). ചില ദിവസങ്ങളില്‍ മാത്രമാണ് ദൈവം യിരെമ്യാവിനോടു സംസാരിച്ചതെന്നു നാം പഴയനിയമത്തില്‍ കാണുന്നു. യിരെമ്യാവ് അതൊക്കെയും കൃത്യമായി തന്റെ എഴുത്തുകാരനായ ബാരൂക്കിനെക്കൊണ്ട് പറഞ്ഞുകൊടുത്ത് എഴുതിച്ചു. അപ്രകാരം തന്നെ യഹൂദയിലെ ആളുകളോടു സംസാരിക്കേണ്ട കാര്യങ്ങള്‍ ആ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രം ദൈവം യെഹസ്‌കേലിനോട് കല്പിച്ചു കൊണ്ടിരുന്നു. അപ്രകാരം അരുളിച്ചെയ്ത വചനം മാത്രം കൃത്യമായി യെഹസ്‌കേല്‍ ജനത്തെ അറിയിച്ചു. അതത്രയും നല്ലത്. നാമും അപ്രകാരം തന്നെ ഇന്നും ചെയ്യുന്നുവെങ്കില്‍ അതു വളരെ നല്ലതുതന്നെ. പക്ഷേ പുതിയ നിയമ ശുശ്രൂഷ അതിനെ കവിഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ആ പഴയനിയമപ്രവാചകന്മാരോടു സംസാരിച്ചിരുന്നതു പോലെ ചിലദിവസങ്ങളില്‍ മാത്രമല്ല ദൈവം യേശുവിനോടു സംസാരിച്ചിരുന്നത്. ദൈവം യേശുവിനോടു എല്ലാ ദിവസവും സംസാരിച്ചിരുന്നു. അതു പോലെ യേശുവും എല്ലാ ദിവസവും തന്റെ ജീവനില്‍ നിന്നും ജനത്തോടു സംസാരിച്ചിരുന്നു. അവിടുത്തെ ശുശ്രൂഷ അവിടുത്തെ ജീവനില്‍ നിന്നായിരുന്നു ഉറവു പൊട്ടിയൊഴുകിയത്. യോഹ. 7:38-ല്‍ ”അന്തരാത്മാവില്‍ നിന്നും ജീവജലത്തിന്റെ നദികള്‍ ഒഴുകും” എന്നു പറയുന്നതിന്റെ അര്‍ത്ഥം അതാണ്. ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തില്‍ നിങ്ങള്‍ നിങ്ങളുടെ സഭകളില്‍ പുതിയ നിയമ പ്രകാരമുള്ള ശിഷ്യന്മാരെയാണോ പഴയനിയമ മാതൃകയിലുള്ള മതഭക്തരെയാണോ ഉളവാക്കുന്നതെന്നു നിങ്ങള്‍ സ്വയം ചോദിക്കുന്നതു നന്നായിരിക്കും. ഇതിന്റെ ഉത്തരം നിങ്ങള്‍ തന്നെ ഒരു പുതിയ നിയമശുശ്രൂഷകനോ പഴയനിയമ ശുശ്രൂഷകനോ എന്നതിനെ ആശ്രയിച്ചായിരിക്കും. പഴയനിയമപ്രവാചകന്മാര്‍ വെറും ദൂതുവാഹകന്മാരായിരിന്നു. ഒരു ദൂത് ഒരിടത്തെത്തിക്കാന്‍ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഓര്‍മ്മശക്തി മാത്രമേ ആവശ്യമുള്ളു. എന്നാല്‍ പുതിയ നിയമത്തില്‍ സന്ദേശം മാത്രമല്ല ദൈവം അയയ്ക്കുന്നത് അവിടുത്തെ ജീവന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ നല്ല ഓര്‍മ്മശക്തിയല്ല ഒരു പുതിയ നിയമ ശുശ്രൂഷകനാവശ്യം ദൈവിക ജീവനാണ്. ഒരുദാഹരണം നല്‍കട്ടെ: നിങ്ങള്‍ ടാപ്പില്‍ നിന്നും ഒരു പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ടു വരുന്നു (ദൈവത്തില്‍ നിന്നും സന്ദേശം സ്വീകരിച്ചു കൊണ്ടു വരുന്നു.) അതു വലിയ ഒരു പാത്രത്തിലേയ്ക്ക് ഒഴിക്കുന്നു. ഇതാണ് പഴയ നിയമ ശുശ്രൂഷ. വീണ്ടും വെള്ളം പിടിച്ചു കൊണ്ടു വരുന്നു. ഒഴിക്കുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ നമ്മുടെ ഉള്ളില്‍ത്തന്നെ ഒരു ഉറവു നല്‍കിയിരിക്കയാണ്. നമ്മുടെ ഉള്ളിലിരിക്കുന്ന യേശുവിന്റെ ജീവന്‍ തന്നെ. അതു നമ്മില്‍ നിന്നു തടസ്സം കൂടാതെ ഒഴുകുന്നു. അതുകൊണ്ടു തന്നെ ഓരോസമയത്തും ഒരു സന്ദേശത്തിനുവേണ്ടി നമുക്കു ദൈവത്തിങ്കലേയ്ക്കു പോകേണ്ടതായിട്ടില്ല. യേശു നമ്മെത്തന്നെ സന്ദേശമാക്കി മാറ്റുന്നു. അവിടുത്തെ ജീവന്‍ നമ്മിലൂടെ വെളിപ്പെടുന്നു.്. നാം അതില്‍ നിന്നു സംസാരിക്കുന്നു. അധികം പേരുടെയും ശുശ്രൂഷ ആദ്യം പറഞ്ഞ തരത്തില്‍ വെള്ളം പിടിച്ചുകൊണ്ടു വന്ന് ഒഴിക്കുന്നതു പോലെയാണ്. ചിലര്‍ ഒഴിക്കുമ്പോള്‍ ഒന്നും കാണുകയില്ല. ചിലര്‍ ഒഴിക്കുമ്പോള്‍ എന്തെങ്കിലും കാണും. പക്ഷേ രണ്ടു കൂട്ടരും ഒഴിച്ചു കഴിയുമ്പോള്‍ പാത്രം ശൂന്യമാകും. യേശു ശമര്യക്കാരത്തി സ്ത്രീയോടു പറഞ്ഞതു ശ്രദ്ധിക്കുക. അനുസ്യൂതം നിര്‍ഗ്ഗളിക്കുന്ന നിത്യജീവന്റെ ഉറവ താന്‍ അവള്‍ക്കും നല്‍കും എന്ന്. നിത്യജീവന്‍ എന്നാല്‍ ദൈവത്തിന്റെ ഈ ജീവന്‍ തന്നെ. നമ്മില്‍ നിന്നു പുറത്തേക്കു വരേണ്ടത് വെറും ഒരു സന്ദേശമല്ല എന്ന് യേശു ആഗ്രഹിക്കുന്നു. ജീവന്‍ തന്നെ ഒഴുകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതാണു പുതിയ ഉടമ്പടിയിലെ ശുശ്രൂഷ. അധ്യായം 9:ദൈവശക്തിയില്‍ ശുശ്രൂഷിക്കുക ഒരു ആത്മീയനേതാവ് ചെയ്യുന്ന എല്ലാ ശുശ്രൂഷയും ദൈവഹിതത്തിലും ദൈവശക്തിയിലും ദൈവമഹത്വത്തിനായിട്ടുമായിരിക്കും. അതുകൊണ്ടുതന്നെ അവയെല്ലാം അന്തിമമായ അഗ്നിശോധനയിലൂടെ, പൊന്ന്, വെള്ളി, വിലയേറിയ കല്ലുകള്‍ മുതലായവയെപ്പോലെ, കടന്നു വന്നവയായിരിക്കും. (1 കൊരി. 3:12-15). 2 കൊരിന്ത്യര്‍ 3:5,6-വാക്യങ്ങളില്‍ പൗലോസ് പറയുന്നത് ദൈവം തന്നെ നമ്മെ നിറയ്ക്കയും പ്രാപ്തരാക്കുകയും ചെയ്യുന്നില്ലെങ്കില്‍ പുതിയനിയമ ശുശ്രൂഷ ചെയ്യുവാന്‍ നമുക്കു സാധ്യമല്ല എന്നത്രേ. ദൈവം നല്‍കുന്ന പ്രാപ്തിയില്‍ നിന്നു ശുശ്രൂഷ ചെയ്യുമ്പോള്‍ അതിന്റെ പ്രശംസ നമുക്കാവില്ല. നാം നിര്‍മ്മിക്കാത്ത ഒരു വസ്തുവിന്റെ പേരില്‍ ലഭിക്കുന്ന പ്രശംസ നമുക്കു സ്വീകരിക്കാന്‍ കഴിയില്ലല്ലോ. നമ്മിലൂടെ ഒഴുകുന്ന ദൈവികജീവനാണ് യഥാര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരുന്നത്. ആരോ പാകം ചെയ്ത ഒരു കേക്ക് ഞാന്‍ നിങ്ങള്‍ക്കു വിളമ്പിത്തന്നു എന്നിരിക്കട്ടെ. നിങ്ങള്‍ അതു തിന്നിട്ട് ”ഹാ! താങ്കളുടെ ഈ കേക്ക് എത്ര രുചികരമായിരിക്കുന്നു” എന്ന് അഭിപ്രായപ്പെട്ടാല്‍ അതിന്റെ പേരില്‍ അഭിമാനംകൊള്ളാന്‍ എനിക്കല്പം പോലും കഴിയില്ല. കാരണം, അതു മറ്റാരോ നിര്‍മ്മിച്ചതാണ്. അതു ഞാനായിരുന്നു നിര്‍മ്മിച്ചതെങ്കില്‍ എനിക്കഭിമാനിക്കാമായിരുന്നു. മറ്റൊരാള്‍ ചെയ്ത ഒരു പ്രവൃത്തിയെക്കുറിച്ച് എനിക്കഭിമാനിക്കാനൊന്നുമില്ലല്ലോ. ദൈവം നമ്മില്‍നിര്‍മ്മിച്ചതാണോ അതോ നാം തന്നെ നമ്മില്‍ ഉല്‍പാദിപ്പിച്ചതാണോ നാം മറ്റുള്ളവര്‍ക്കു നല്‍കുന്നതെന്ന് തിരിച്ചറിയാനുള്ള വഴിയാണിത്. നാം നമ്മുടെ ശുശ്രൂഷയില്‍ (ആ കേക്ക്) വലിയ അഭിമാനം ഉള്ളവരാണോ? എങ്കില്‍ നാം തന്നെയാണ് ആ ശുശ്രൂഷ(കേക്ക്) ഉല്‍പാദിപ്പിച്ചത്. ദൈവത്തിന് അതില്‍ ഒരു പങ്കുമില്ല. അതേ സമയം ദൈവമാണ് അത് ഉല്‍പാദിപ്പിച്ചതെങ്കില്‍ നമുക്ക് അതില്‍ എന്താണ് സ്വയം അഭിമാനിക്കാനുള്ളത്? പുരുഷാരത്തിനു തങ്ങള്‍ വിളമ്പിക്കൊടുത്ത അഞ്ചപ്പത്തെക്കുറിച്ചും മീനിനെക്കുറിച്ചും യേശുവിന്റെ ശിഷ്യന്മാര്‍ക്കു പ്രശംസിക്കാനെന്തെങ്കിലും ഉണ്ടായിരുന്നു എന്നു താങ്കള്‍ കരുതുന്നുണ്ടോ? അപ്പവും മീനുമടങ്ങുന്ന തന്റെ ഭക്ഷണപ്പൊതി യേശുവിനെ ഏല്പിച്ച ബാലന്റെയത്രപോലും അഭിമാനിക്കാന്‍ ശിഷ്യന്മാര്‍ക്ക് ഒന്നുമുണ്ടായിരുന്നില്ല. യേശു കുട്ട നിറച്ചെടുത്തത് അവര്‍ വിതരണം ചെയ്തു എന്നുമാത്രം. നമ്മെ നിര്‍മ്മാണം ഏല്പിക്കാതെ വിതരണച്ചുമതല മാത്രം ഏല്പിച്ച ദൈവത്തിനു നന്ദി പറയാം. അതുകൊണ്ട് നമുക്ക് ഏതു സമയത്തും സ്വസ്ഥമായിക്കഴിയാം. നിര്‍മ്മാണം നടത്തേണ്ടിവന്നിരുന്നെങ്കില്‍ നാം ഭാരപ്പെട്ട് തളര്‍ന്നേനേ. എന്നാല്‍ വിതരണത്തില്‍ നമുക്കതാവശ്യമില്ല. നമ്മുടെ വിതരണ പ്രവൃത്തിയില്‍ നമുക്കു ക്ഷീണം തോന്നാമെങ്കിലും ഭാരവും ബുദ്ധിമുട്ടും ഒരിക്കലുമുണ്ടാവില്ല. കാരണം നമ്മുടെ പ്രാപ്തി ദൈവത്തില്‍ നിന്നത്രേ. ഫലപ്രദമായതൊന്നും തന്നെ ഉത്പാദിപ്പിക്കാന്‍ നമുക്കു കഴിയില്ല. അതിനു നാം തുനിയേണ്ട കാര്യവുമില്ല. പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെയും ദൈവസഹായമില്ലാതെയും നാം ചെയ്യുന്ന ഏതൊരു കാര്യവും നിത്യതയില്‍ യാതൊരു മൂല്യവുമുള്ളതായിരിക്കില്ലെന്നു നാം ഓര്‍ത്തിരിക്കേണ്ടതാണ്. പ്രാര്‍ത്ഥനയും ദൈവസഹായവും പരിശുദ്ധാത്മശക്തിയും കൂടാതെ ധാരാളം പ്രസംഗവും പ്രവൃത്തിയും ഒക്കെ ചെയ്‌വാന്‍ നമുക്കു കഴിഞ്ഞേക്കാം. മാനുഷികമായ നിലയില്‍ത്തന്നെ നമുക്കു ധാരാളം കഴിവുകളുണ്ടാകാം. അതില്‍നിന്നു വലിയ പ്രവൃത്തികളും നിറവേറ്റാന്‍ നമുക്കു കഴിഞ്ഞെന്നു വരാം. പക്ഷേ ദൈവത്തിന്റെ ദൃഷ്ടിയില്‍ അതെല്ലാം വെറും പുല്ലും മരവും വൈക്കോലുമാണെന്ന് ഒരുനാള്‍ നാം കണ്ടെത്തും. ആളുകളെ വൈകാരികമായി ഉണര്‍ത്തി പ്രകമ്പനം കൊള്ളിക്കുന്ന ഒരു ശക്തനായ പ്രസംഗകനാണ് നിങ്ങളെന്ന് ഒരുപക്ഷേ നിങ്ങള്‍ കരുതുന്നുണ്ടായിരിക്കാം. എന്നാല്‍ ഒരു റോക്ക് സംഗീതതാരത്തിനും അത്തരം ഒരു കാര്യം ചെയ്‌വാന്‍ കഴിയുമെന്നോര്‍മ്മിക്കുക. ഏതൊരു സുവിശേഷകനെയുംകാള്‍ മെച്ചമായി ഒരു റോക്ക് താരത്തിനതു ചെയ്‌വാന്‍ കഴിയും. പക്ഷേ അതൊക്കെ വെറും വൈകാരിക ചലനം മാത്രമാണ്. ഒരുപക്ഷേ ആളുകളെ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന ചിന്താശകലങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു പ്രഭാഷണചാതുരി നിങ്ങള്‍ക്കുണ്ടായിരിക്കാം. മണിക്കൂറുകളോളം ആളുകളെ പിടിച്ചിരുത്തിയെന്നും വരാം. അവിടെയും മാനുഷികമനഃശ്ശക്തിയുടെ പ്രവൃത്തിമാത്രമേയുള്ളു. ദൈവികജീവന്റെ സന്ദേശവിനിമയമൊന്നും നടക്കുന്നില്ല. പരിശുദ്ധാത്മ ശക്തിയാലല്ലാതെ നിങ്ങള്‍ ചെയ്യുന്ന ഏതു ശുശ്രൂഷയും ഈ ലോകത്തോടൊപ്പം നശിച്ചുപോകും. ഇക്കാര്യം ഉറപ്പാണ്. നിങ്ങള്‍ക്കെന്നെ വിശ്വസിക്കുവാന്‍ കഴിയുമോ? നിശ്ചയമില്ല. വിശ്വസിക്കാന്‍ കഴിഞ്ഞാല്‍ മാനുഷികമായ കഴിവുകളും രീതികളും ഉപയോഗിച്ചു പാഴാക്കുന്ന സമയമത്രയും നിങ്ങള്‍ക്കു ലാഭിക്കാന്‍ കഴിയും. നിത്യതയില്‍ നശിച്ചുപോകുന്ന കാര്യങ്ങള്‍ക്കുവേണ്ടി സമയം പാഴാക്കാന്‍ എനിക്കു താത്പര്യമില്ല. ദൈവം നല്‍കുന്ന ശക്തിയില്‍ പ്രവര്‍ത്തിക്കുവാനാണ് എനിക്കു താത്പര്യം. നമ്മുടെ പ്രാപ്തി ദൈവത്തില്‍ നിന്നാകട്ടെ. യേശുവിന്റെ കാലത്തെ വലിയ വേദപണ്ഡിതന്മാര്‍ പരീശവിഭാഗത്തിലുള്ളവരായിരുന്നു. അവര്‍ ഉപദേശത്തില്‍ തികഞ്ഞ മൗലികതയുള്ളവരായിരുന്നു. സദൂക്യരെപ്പോലെ സ്വതന്ത്രനിലപാടുകാരായിരുന്നില്ല. പരീശന്മാരുടെ ഉപദേശത്തിലെ കൃത്യതയെ യേശു അംഗീകരിച്ചിരുന്നു. അതുകൊണ്ടായിരുന്നു അവര്‍ പഠിപ്പിക്കുന്നതുപോലെ ചെയ്യാന്‍ അവിടുന്നു ശിഷ്യന്മാരെ ഉപദേശിച്ചത് (മത്താ. 23:3). അക്കാലത്തെ വേദപഠനസെമിനാരികളിലെ അദ്ധ്യാപകര്‍ അത്തരം പരീശന്മാരായിരുന്നു. തര്‍സോസിലെ ശൗല്‍ യെരുശലേമില്‍ വേദപഠനം നടത്തിയ കലാലയത്തിന്റെ പ്രധാനാദ്ധ്യാപകന്‍ ഗമാലിയേലായിരുന്നു. ഈ പരീശന്മാര്‍ മിഷന്‍ നേതാക്കന്മാരായും പ്രവര്‍ത്തിച്ചിരുന്നു. യേശു അവരെ ”മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നവര്‍” (മത്താ. 23:15) എന്നു വിശേഷിപ്പിച്ചതു ശ്രദ്ധിക്കുക. അതിനു വലിയ സമര്‍പ്പണവും ത്യാഗമനോഭാവവും ആവശ്യമാണെന്നോര്‍ക്കണം. ഇങ്ങനെയൊക്കെയായിരുന്നിട്ടും യേശുവിന്റെ ശുശ്രൂഷയുടെ നല്ല ഒരു ഭാഗം, മിഷനറികളും സെമിനാരി അദ്ധ്യാപകരും മൗലികവാദികളുമായ ഈ പരീശന്മാരോടുള്ള എതിര്‍പ്പിനുവേണ്ടിയാണ് ചെലവഴിക്കേണ്ടിവന്നത്. എന്തുകൊണ്ടാണങ്ങനെ സംഭവിച്ചതെന്നു നാം കണ്ടെത്തണം. ഇല്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളും ഏതാണ്ടങ്ങനെയായിത്തീരാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെയായിത്തീര്‍ന്നാല്‍ കര്‍ത്താവിനു നമുക്കെതിരെയും തുടര്‍ച്ചയായി നില്‌ക്കേണ്ടിവരും. ഈ പരീശന്മാര്‍ യേശുവിനെയും ശിഷ്യന്മാരെയും നിരന്തരം ”എന്തുകൊണ്ടങ്ങനെ ചെയ്തു?” ”എന്തുകൊണ്ടിതു ചെയ്തില്ല” എന്ന മട്ടിലുള്ള ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. അവര്‍ തങ്ങളുടെ സമ്പ്രദായങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു യേശുവിന്റെയും ശിഷ്യന്മാരുടെയും ലംഘനങ്ങളെ ചൂണ്ടിക്കാട്ടിയത്. എന്നെ വിമര്‍ശിക്കുന്ന നിരവധി വിശ്വാസികളിലും ഇതേ മനോഭാവം എനിക്കു കാണാന്‍ കഴിയുന്നുണ്ട്. ഞാന്‍ അവിടെയും ഇവിടെയും ഉപയോഗിക്കുന്ന ചില്ലറ വാക്കുകളെയോ പ്രയോഗങ്ങളെയോ പിടിച്ച് ചോദ്യശരങ്ങളുതിര്‍ത്തുകൊണ്ടാണവര്‍ ആക്രമിക്കുന്നത്. 1 തിമോ. 6:4ല്‍ പൗലോസ് തിമൊഥെയോസിനെ ഉപദേശിക്കുന്നതു തര്‍ക്കത്തില്‍ നിന്നും വാഗ്വാദങ്ങളില്‍നിന്നും ഒഴിഞ്ഞിരിക്കാനാണ്. (വാക്കുകളെ ചൊല്ലിയുള്ള വാദങ്ങളാണല്ലോ വാഗ്വാദം). ഇത്തരം ആളുകള്‍ തങ്ങളില്‍ നഷ്ടമായിരിക്കുന്ന സ്വര്‍ഗ്ഗീയ ജീവനെക്കുറിച്ച് അല്പംപോലും ആശങ്കയുള്ളവരല്ല. ഒരു മൃതശരീരത്തിന്റെ കൈയിലെ വിരലുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നവരോടാണു ഞാന്‍ അവരെ ഉപമിക്കുക. ഒരു നഖം നഷ്ടപ്പെട്ടാല്‍പ്പോലും അവര്‍ വലിയ കോലാഹലമുണ്ടാക്കും. ഒരു മരിച്ച മനുഷ്യന്റെ കൈവിരലുകളും നഖങ്ങളും പോലും സുരക്ഷിതമാണെന്നു തിട്ടപ്പെടുത്തുന്നതിനേക്കാള്‍ കൈകളില്ലെങ്കിലും ഒരു വ്യക്തി ജീവനുള്ളവനാണ് എന്ന് ഉറപ്പാക്കാനാണ് എനിക്കു താത്പര്യം. അധികം വേദശാസ്ത്രപണ്ഡിതന്മാരും ഉപദേശകാര്യങ്ങളില്‍ തികഞ്ഞ കൃത്യതയുള്ളവരാണ്. അതേസമയം തന്നെ അവരുടെ യഥാര്‍ത്ഥ അവസ്ഥ അവര്‍ നിര്‍ജ്ജീവരാണ് എന്നതത്രേ. ഒരു ഉണങ്ങിയ മരക്കഷണം പോലെ മൃതനും അതേസമയം കൃത്യമായ ഉപദേശപ്രകാരം സ്‌നാനമേറ്റവനുമായ ഒരു വ്യക്തിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഉപദേശത്തില്‍ അത്ര കൃത്യത പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആത്മനിറവുള്ള ഒരു വ്യക്തിയോടൊപ്പം പ്രവര്‍ത്തിക്കാനത്രേ എനിക്കു താത്പര്യം. നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കേണ്ടതില്ല. എന്റെ ക്രിസ്തീയജീവിതത്തില്‍ ഉടനീളം ഉപദേശ കാര്യങ്ങളില്‍ ഞാന്‍ ഏറ്റവും കൃത്യതയുള്ളവനായിരുന്നു. ഞാന്‍ പല ക്രിസ്തീയ സമൂഹങ്ങളെയും ഉപേക്ഷിച്ചതിന്റെ കാരണം തന്നെ അവര്‍ ഉപദേശ കാര്യങ്ങളില്‍ പൂര്‍ണ്ണതയുള്ളവരായിരുന്നില്ല എന്നതാണ്. അവര്‍ തിരുവചനത്തിലെ എല്ലാ സത്യങ്ങളെയും പഠിപ്പിച്ചിരുന്നില്ല. ഞാന്‍ ഒരിക്കലും ഉപദേശങ്ങളെ വിലകുറച്ചു കാണുന്ന ഒരാളല്ല. എന്നാല്‍ അതിനെക്കാള്‍ പ്രാധാന്യമുള്ളത് ജീവനും ആത്മീയതയ്ക്കുമാണ് എന്നതത്രേ ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചകാര്യം. യേശു പരീശന്മാരെ ശാസിച്ച ശേഷം പരീശന്മാര്‍ ആ വാക്കുകളാല്‍ ഇടറിപ്പോയി എന്നു ഒരുനാള്‍ ശിഷ്യന്മാര്‍ അടുക്കല്‍ വന്ന് യേശുവിനോടു പറഞ്ഞു. യേശു പറഞ്ഞത്: ”അവരെ ശ്രദ്ധിക്കേണ്ടാ. അവര്‍ അന്ധരായ വഴികാട്ടികളത്രേ. അവരാല്‍ നടത്തപ്പെടുന്നവരും അങ്ങനെ തന്നെ. സ്വര്‍ഗ്ഗസ്ഥനായ ദൈവം നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ നശിച്ചു പോകും.” (മത്താ. 15:12, 13) എന്നായിരുന്നു. ഒടുവില്‍ പറഞ്ഞ ആ ഒരൊറ്റ പ്രസ്താവനയെങ്കിലും ഒരു നിമിഷം നിങ്ങള്‍ ശ്രദ്ധിക്കുമോ? എപ്പോഴൊക്കെ നിങ്ങള്‍ വചനം പ്രസംഗിക്കുന്നുവോ അപ്പോഴൊക്കെയും നിങ്ങള്‍ വിത്തു നടുകയാണ്. ആ വിത്ത് ദൈവത്തില്‍ നിന്നല്ല എങ്കില്‍ ഒരു ദിവസം അതു പിഴുതു മാറ്റി നശിപ്പിക്കപ്പെടും. പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കപ്പെട്ട പ്രാപ്തിയില്‍ നിന്നാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതു നിത്യതയില്‍ നിലനില്‍ക്കും. എന്നാല്‍ നാം ചെയ്യുന്ന പ്രവൃത്തി ദൈവത്തിനുവേണ്ടിയാണെങ്കില്‍ പോലും പ്രാര്‍ത്ഥനയില്ലാതെ, നിസ്സഹായതയിലും ദൈവത്തോടുള്ള പൂര്‍ണ്ണ ആശ്രയത്തിലുമല്ലാതെ, പരിശുദ്ധാത്മാവിന്റെ ശക്തിയില്ലാതെയാണതു ചെയ്യുന്നതെങ്കില്‍ ഒരു ദിവസം അതു നീക്കപ്പെടും. ആവശ്യത്തിനു പണവും നല്ല ആസൂത്രിതവൈദഗ്ദ്ധ്യവുമുള്ള ഒരു ശുശ്രൂഷകനുണ്ടെങ്കില്‍ നമുക്കു നടത്താന്‍ കഴിയുന്ന ധാരാളം ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അവിടെ പരിശുദ്ധാത്മശക്തി ആവശ്യമില്ല. ഉദാഹരണമായി താങ്കള്‍ ഒരു യോഗം സംഘടിപ്പിക്കുകയാണെങ്കില്‍ അവിടെ ധാരാളം ഒരുക്കങ്ങള്‍ ആവശ്യമുണ്ട്. അതിന് ഹാളുകള്‍ വാടകയ്ക്ക് എടുക്കയോ പന്തലിടുകയോ വേണ്ടിവരും. ക്ഷണക്കത്തുകള്‍ തയ്യാറാക്കി അയയ്‌ക്കേണ്ടി വരും. താമസസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കേണ്ടിവരും. ഭക്ഷണക്രമീകരണങ്ങള്‍ വേണം. അങ്ങനെ പലതും. എന്നാല്‍ ഇതൊക്കെയും ആസൂത്രണപാടവമുള്ള ഏതൊരു വ്യക്തിക്കും ഒരു അക്രൈസ്തവനുപോലും ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. വാസ്തവത്തില്‍ ഏതു ക്രിസ്തീയ സമ്മേളനങ്ങളെക്കാളും മെച്ചപ്പെട്ട നിലയില്‍ തന്നെയാണ് ലൗകികസംഘാടകര്‍ സമ്മേളനങ്ങള്‍ നടത്തുന്നത്. എന്നാല്‍ അവയില്‍ നിന്നും വിഭിന്നമായി ക്രിസ്തീയസമ്മേളനങ്ങളുടെ പ്രത്യേകത അവിടെ ശുശ്രൂഷിക്കപ്പെടുന്ന ദൈവവചനമാണ്. അതു മാത്രമാണ് നിത്യതയില്‍ പ്രാധാന്യമുള്ളത്. അതു പരിശുദ്ധാത്മാഭിഷേകത്തില്‍ നിന്നു തന്നെ നിറവേറ്റപ്പെടേണ്ട ഒന്നാണ്. നല്ല സജ്ജീകരണങ്ങളെ ഞാന്‍ വിലകുറച്ചു കാണുകയല്ല. ഒരു സമ്മേളനത്തിന്റെ വിജയത്തിന് ഏറ്റവും നല്ല സജ്ജീകരണങ്ങള്‍ അനുപേക്ഷണീയമാണ്. പക്ഷേ നിത്യതയില്‍ നിലനില്‍ക്കുന്നത് പരിശുദ്ധാത്മശക്തിയില്‍ ചെയ്യപ്പെടുന്ന ശുശ്രൂഷ മാത്രമാണ്. നമുക്കു നമ്മുടെ ശുശ്രൂഷയെ ഒന്നു ശ്രദ്ധിക്കാം. നമുക്കു ലഭിച്ചിരിക്കുന്ന മാനുഷികമായ പരിശീലനം മാനുഷികമായ കഴിവുകള്‍ എന്നിവയിലൂടെ നാം ചെയ്‌തെടുക്കുന്ന ശുശ്രൂഷകളെ നമുക്കു വേര്‍തിരിച്ചു വയ്ക്കാം. നാം സത്യസന്ധരെങ്കില്‍ നമ്മുടെ ആത്മപരിശോധനയുടെ ഫലം നമ്മെ ഞെട്ടിക്കുന്നതായിരിക്കും. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ തന്നെ. അവിടുത്തേക്ക് ഇന്നും എതിര്‍പ്പുള്ളത് പരിശുദ്ധാത്മശക്തിയിലല്ലാതെ തങ്ങളുടെ അറിവും കഴിവും പകരുന്ന സെമിനാരി അദ്ധ്യാപകരോടും മിഷന്‍ നേതാക്കളോടുമാണ്. അത്തരം ആളുകളെ അപ്പൊസ്‌തോലന്മാരും എതിര്‍ത്തിരുന്നു. യേശുവിന്റെ കാല്‍ച്ചുവടുകളെ അനുഗമിക്കുന്നവരാണു നാമെങ്കില്‍ നാമും അങ്ങനെ തന്നെയായിരിക്കും. അത്തരത്തിലുള്ളവരെ പ്രസാദിപ്പിച്ചുകൊണ്ടു കര്‍ത്താവിന്റെ അപ്രീതിക്കു പാത്രമാകാതെ കര്‍ത്താവിനെ പ്രസാദിപ്പിച്ച് അവിടുത്തോടു കൂടെ നടക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കൊടുക്കേണ്ട വില മുഴുലോകത്തിന്റെയും അപ്രീതിയാണെങ്കില്‍ ഞാന്‍ അതിനും ഒരുക്കമാണ്. ”നാം ഇന്നും മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസന്മാര്‍ ആയിരിക്കയില്ല” (ഗലാ. 1:10). അതുകൊണ്ടു പരിശുദ്ധാത്മാഭിഷേകത്തിനു വാഞ്ഛിച്ചുകൊണ്ടു നമ്മുടെ ശുശ്രൂഷയ്ക്കുവേണ്ടി നമുക്കു കര്‍ത്താവില്‍ ആശ്രയിച്ചു നടക്കാം. അധ്യായം 10:ആത്മീയാധികാരത്തോടെ ശുശ്രൂഷിക്കുക ഒരു ആത്മീയനേതാവ് തന്റെ ശുശ്രൂഷ നിര്‍വഹിക്കുന്നത് എപ്പോഴും ആത്മീയാധികാരത്തില്‍ നിന്നുകൊണ്ടു തന്നെ ആയിരിക്കണം. യേശുവിന്റെ പ്രഭാഷണം പുരുഷാരത്തെ അത്ഭുതപ്പെടുത്തി. കാരണം, വര്‍ഷങ്ങളായി പരീശന്മാര്‍ തുടര്‍ന്നുപോന്ന രീതിയില്‍നിന്നു തികച്ചും വ്യത്യസ്തമായിട്ടായിരുന്നു യേശു പഠിപ്പിച്ചത്. പരീശന്മാര്‍ക്ക് വളരെ പാണ്ഡിത്യം ഉണ്ടായിരുന്നു. യേശുവാകട്ടെ, അറിവില്‍ പരീശന്മാരെ അതിശയിച്ചിരുന്നു. എങ്കിലും ജനത്തെ വിസ്മയിപ്പിച്ചത് തന്റെ അധികാരത്തോടെയുള്ള ഉപദേശമായിരുന്നു, അറിവായിരുന്നില്ല (മത്താ. 7:29). നമ്മുടെ ശുശ്രൂഷയില്‍ ആത്മീയാധികാരമില്ലാതെ വെറും അറിവുമാത്രമുള്ളവരായിത്തീര്‍ന്നാല്‍ നാമും പരീശന്മാരെപ്പോലെ ആയിത്തീരും. യേശു പറഞ്ഞിരുന്ന എല്ലാക്കാര്യങ്ങളെയും ദൈവം പിന്‍തുണച്ചിരുന്നു. ആത്മീയാധികാരത്തോടെ സംസാരിക്കുക എന്നാല്‍ അതാണര്‍ത്ഥം. യോഹന്നാന്‍ 15:26,27 വാക്യങ്ങളില്‍ യേശു ശിഷ്യന്മാരോട് ഇപ്രകാരം പറയുന്നു: നിങ്ങള്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയുക. പരിശുദ്ധാത്മാവും ഇക്കാര്യത്തില്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അതിനര്‍ത്ഥം എപ്പോഴൊക്കെ ശിഷ്യന്മാര്‍ വചനം പ്രസംഗിച്ചിരുന്നുവോ അപ്പോഴൊക്കെയും പരിശുദ്ധാത്മാവ് അവരെ പിന്‍തുണച്ചിരുന്നു എന്നാണ്. എക്കാലത്തും എന്റെ ശുശ്രൂഷ അപ്രകാരമായിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ യേശുവിനു സാക്ഷ്യം വഹിക്കുമ്പോഴൊക്കെയും പരിശുദ്ധാത്മാവ് ആ സാക്ഷ്യത്തിനു തുണ നില്‍ക്കണം. അവിടുന്നു ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇപ്രകാരം മന്ത്രിക്കണം: ”ആ വാക്കുകള്‍ ശ്രദ്ധിക്കൂ, അവ ദൈവത്തില്‍നിന്നാണ്.” അപ്പോള്‍ എന്റെ വാക്കുകള്‍ അധികാരമുള്ളവയായിത്തീരും. എന്നാല്‍ ഞാന്‍ കേവലം കൃത്യതയുള്ള ചില വിവരണങ്ങള്‍ യേശുവിനെക്കുറിച്ചു നല്‍കുമ്പോള്‍ത്തന്നെ പരിശുദ്ധാത്മാവിന്റെ പിന്തുണ എനിക്കില്ലെങ്കിലും, ഞാന്‍ ഒരു ദുരുപദേശകന്‍ എന്നൊന്നും വിളിക്കപ്പെടുകയില്ല, കാരണം, എന്റെ ഉപദേശങ്ങള്‍ വേദപുസ്തകപരമായി തികച്ചും ശരിയായിരിക്കും. പക്ഷേ ഞാന്‍ പകര്‍ന്നുകൊടുക്കുന്നതു ജീവനുപകരം മരണമായിരിക്കും. നമുക്കു പലതരത്തില്‍ ആളുകളുടെ മേല്‍ അധികാരം പ്രയോഗിക്കുവാന്‍ കഴിയും. അതില്‍ മാനുഷികമായ വഴിയുണ്ട്. മതപരമായ വഴിയുണ്ട്. ആത്മീയമായ വഴിയുമുണ്ട്. ഇവ മൂന്നും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. യേശുവിന്റെ അധികാരം ഒരിക്കലും മാനുഷികമോ മതപരമോ ആയിരുന്നില്ല. അവിടുന്ന് ഒരിക്കലും ഭൂമിയിലെ രാജാക്കന്മാരെപ്പോലെയോ യിസ്രായേലിലെ പുരോഹിതന്മാരെപ്പോലെയോ ആയിരുന്നില്ല സംസാരിച്ചതും വര്‍ത്തിച്ചതും. അവിടുത്തെ അധികാരം ആത്മീയവും ദൈവത്തില്‍നിന്നുള്ളതുമായിരുന്നു. മാനുഷികമായ അധികാരത്തിന്റെ ഒരു നല്ല ഉദാഹരണമാണ് സിനിമാ താരങ്ങള്‍ക്കും റോക്ക് സംഗീതതാരങ്ങള്‍ക്കും ജനങ്ങള്‍ക്കുമേലുള്ളത്. ആളുകള്‍ക്ക് അവരോടുള്ള ആരാധനാ മനോഭാവവും അവരുടെ പേരില്‍ ആളുകള്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്തും ശ്രദ്ധിക്കുക. തങ്ങളുടെ ഇഷ്ടതാരത്തെ ഒരുനോക്കു കാണുവാന്‍ വെയിലും മഴയും വകവയ്ക്കാതെ ആളുകള്‍ മണിക്കൂറുകള്‍ ഒരേനില്പു നില്‍ക്കുവാന്‍ തയ്യാറാണ്. അവര്‍ക്ക് ഈ ജനങ്ങള്‍ക്കുമേല്‍ വലിയ അധികാരം ഉണ്ട്. ജനങ്ങളുടെ വികാരവിചാരങ്ങള്‍ക്കുമേല്‍ സ്വാധീനം ചെലുത്തി അവരുടെമേല്‍ വാഴുവാന്‍ അവര്‍ തങ്ങളുടെ മാനുഷികമായ കഴിവുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ജനങ്ങളുടെ പണം തട്ടാനും. ഇന്നു ക്രൈസ്തവലോകത്തെ അനേകം ശുശ്രൂഷകരിലും ഇത്തരം അധികാരമാണു നാം കാണുന്നത്. ഇതു പരിശുദ്ധാത്മാവിന്റെ ശക്തിയല്ല മാനുഷികമായ മേധാശക്തിയാണ്, ദേഹിയുടെ ശക്തിയാണ്. മാനുഷികമായ അധികാരം പ്രയോഗിക്കുന്ന മറ്റൊരു രീതി ധനശക്തിയിലൂടെയാണ്. ഇന്നത്തെ ലോകത്തെ നിയന്ത്രിക്കുന്നത് ആയുധങ്ങളിലൂടെയല്ല ധനത്തിലൂടെയാണ്. യുദ്ധത്തിലും തെരഞ്ഞെടുപ്പിലും ധനശക്തി ഒരുപോലെ പ്രയോഗിക്കപ്പെടുന്നു. എല്ലാ സമൂഹങ്ങളിലുമുള്ള ബിസിനസുകാര്‍ അഭിവൃദ്ധിക്കും ഉന്നമനത്തിനുമായി രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കുന്നു. രാഷ്ട്രീയക്കാരാകട്ടെ, അധികാരത്തിലെത്താനാവശ്യമായ പണത്തിനുവേണ്ടി വ്യവസായികളെയും. അങ്ങനെ നോക്കിയാല്‍ ധനത്തിന്റെ അത്ഭുതകരമായ ശക്തിയും ആധിപത്യവും നമുക്കു കാണാന്‍ കഴിയും. ക്രൈസ്തവലോകത്തിലും ഈ ശക്തിയുടെ സ്വാധീനവും വ്യാപാരവും വളരെയാണ്. പണത്തിനു പല നല്ലകാര്യങ്ങളും ചെയ്യാന്‍ കഴിയും. എന്നാല്‍ അതിലധികമായി അതിന്റെ ശക്തിക്കും സ്വാധീനത്തിനും വളരെ ദോഷവും ചെയ്യാന്‍ കഴിയും. ഏതൊരു ക്രിസ്തീയപ്രവര്‍ത്തനമായിക്കൊള്ളട്ടെ, അതിന്റെ നിയന്ത്രണം ധനശക്തിയിലാണെങ്കില്‍ അതൊരിക്കലും ഒരു ആത്മീയപ്രവര്‍ത്തനമായിരിക്കില്ല. യേശു ധനത്തിനു ദൈവത്തിനു നേരെ എതിരായുള്ള ഒരു സ്ഥാനമാണു നല്‍കിയത്. മനുഷ്യന്റെ ശ്രദ്ധയാവശ്യപ്പെടുന്ന രണ്ടേരണ്ടു യജമാനന്മാര്‍ മാത്രമേ ലോകത്തിലുള്ളു എന്നാണ് യേശു പറഞ്ഞത്. ഒന്ന് ദൈവവും മറ്റേത് മാമ്മോനും (ഭൗതികസമ്പത്തും ) ലൂക്കോ. 16:13). ധനം നല്‍കുന്നതിലൂടെ മറ്റുള്ളവരുടെമേല്‍ ഒരു ക്രൈസ്തവശുശ്രൂഷകന് ഉണ്ടാകുന്ന അധികാരം ആത്മീയാധികാരമല്ല. ലോകത്തിലും ക്രിസ്തീയഗോളത്തിലും നിയന്ത്രണം എപ്പോഴും സമ്പത്തുള്ളവരുടെ കരങ്ങളിലാണ്. സമ്പത്തുള്ളവരുടെ മുമ്പില്‍ ആളുകള്‍ തല കുനിക്കുന്നു. നിങ്ങള്‍ അവര്‍ക്കു പണം കൊടുക്കുമെങ്കില്‍ നിങ്ങള്‍ പറയുന്ന എന്തുകാര്യത്തിനും തല കുലുക്കുവാനും എന്തും അനുസരിക്കുവാനും അവര്‍ തയ്യാറാകും. ലോകത്തിലെ എല്ലാ സ്ഥാപനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും ഒരുപോലെ അതങ്ങനെ തന്നെ. ഓരോ സഭാശുശ്രൂഷകനും സഭയിലെ ഭരണസമിതിയുടെ നിയന്ത്രണത്തിലാണ്. കാരണം, ശമ്പളത്തിന്റെ നിയന്ത്രണം അവരുടെ കൈയിലാണ്. അത്തരം ഭരണസമിതിയിലെ ഒരംഗത്തിനുപോലും വ്യസനമുണ്ടാകുന്ന ഒരു സത്യം പറയുവാന്‍ ഒരു പാസ്റ്റര്‍ക്കു ധൈര്യമുണ്ടാവില്ല. സഭയിലെ ധനികരായിരിക്കും സാധാരണനിലയില്‍ ഭരണസമിതിയിലുണ്ടായിരിക്കുക. ഏറ്റവുമധികം തിരുത്തലിനും ശാസനയ്ക്കും വിധേയരാവേണ്ടതും ഈ ധനികര്‍ തന്നെ. പക്ഷേ അവര്‍ നല്‍കുന്ന ധനം വായ് നിറയെ ഇരിക്കുമ്പോള്‍ പറയേണ്ടതെങ്ങനെ പറയാന്‍ കഴിയും? ഒരിക്കലും അതു കഴിയില്ല. അതുകൊണ്ടു കര്‍ണ്ണമധുരമായ പ്രസംഗങ്ങളാല്‍ അവരെ ഇക്കിളിപ്പെടുത്തുകയും അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അവര്‍ക്കു നല്‍കുകയും ചെയ്യുന്നു. അവര്‍ക്ക് അപ്രീതികരമായതെന്തെങ്കിലും പറഞ്ഞാല്‍ വര്‍ഷംതോറുമുള്ള തന്റെ ശമ്പളവര്‍ദ്ധന തടയപ്പെടും. അതിലൂടെ തന്റെ സാധുകുടുംബം അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ അദ്ദേഹത്തെ ചിന്താധീനനാക്കും. താന്‍ താമസിക്കുന്ന സൗകര്യമുള്ള വീടും കുട്ടികള്‍ പഠിക്കുന്ന മെച്ചപ്പെട്ട സ്‌കൂളും ഒക്കെ ഉപേക്ഷിക്കേണ്ടിവരും. ഈ ചിന്തകള്‍ വേഗം തന്നെ ഭരണസമിതിയോടുള്ള അനുസരണത്തിലേക്കു നയിക്കും. നമ്മുടെ ഭാരതത്തില്‍ ഇന്നു പ്രവാചകന്മാരുണ്ടാകാത്തതിന്റെ പ്രധാന കാരണം ഇതു തന്നെയാണ്. മിക്കവാറും എല്ലാ പ്രസംഗകരും ധനമോഹത്തില്‍, അതിന്റെ വശീകരണത്തില്‍, അകപ്പെട്ടുപോയിരിക്കുന്നു. അത്തരം പ്രസംഗകര്‍ക്ക് എങ്ങനെയാണ് ആത്മീയാധികാരത്തില്‍ ശുശ്രൂഷിക്കാന്‍ കഴിയുക? മറ്റുള്ളവരുടെ മേല്‍ അധികാരമുള്ള സഹോദരന്മാരോടു ഞാന്‍ പറയട്ടെ: നിങ്ങള്‍ പണത്താലാണ് മറ്റുള്ളവരെ നിയന്ത്രിക്കുന്നതെങ്കില്‍ നിങ്ങള്‍ ആത്മീയാധികാരമല്ല പ്രയോഗിക്കുന്നത്. യേശു ഒരിക്കലും ധനത്താലുള്ള നിയന്ത്രണം നടത്തിയിരുന്നില്ല. കാരണം, അപ്രകാരം ആര്‍ക്കും കൊടുക്കുവാന്‍ തക്കവണ്ണം തന്റെ കൈയില്‍ ധനം ഉണ്ടായിരുന്നില്ല. തന്റെ ശിഷ്യന്മാര്‍ ആരും തന്നെ പണത്തിനുവേണ്ടിയായിരുന്നില്ല തന്നെ അനുഗമിച്ചത്. ഉദ്യോഗത്തില്‍നിന്നു വിരമിച്ചശേഷം ലഭിക്കുന്ന ഒരു ആനുകൂല്യവും താന്‍ അവര്‍ക്കു വാഗ്ദാനം ചെയ്തില്ല. മറിച്ച് കഷ്ടതയും പീഡയുമായിരുന്നു വാഗ്ദാനം ചെയ്തത്. ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നതിനു മുന്‍ഗണന നല്‍കുന്നുവെങ്കില്‍ ഭക്ഷണം, വസ്ത്രം മുതലായ ആവശ്യങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു നല്‍കും എന്ന് അവിടുന്നു വാഗ്ദാനം ചെയ്തു. യേശു തന്റെ അപ്പോസ്തലന്മാരെ സുവിശേഷമറിയിക്കാനയച്ചത് പണം കൂടാതെയാണ്- ആരെയും പണം നല്‍കി ആകര്‍ഷിച്ചു സുവിശേഷത്തിലേക്കു കൊണ്ടുവരാതിരിക്കാന്‍. ആരെയും അതിനാല്‍ നിയന്ത്രിക്കാതിരിക്കാനും. എന്നിട്ടും നാം നമ്മുടെ മുഴു സമ്പത്തും കഴിവുകളും ഉപകരണങ്ങളും എല്ലാമായി ചെയ്യുന്ന സുവിശേഷ പ്രവര്‍ത്തനങ്ങളേക്കാള്‍ വളരെ ഫലപ്രദമായ രീതിയില്‍ത്തന്നെ തങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. ദൈവത്തിന്റെ വേലയില്‍ പണത്തിന്റെ ശക്തി വിനിയോഗിക്കുന്നതില്‍ നാം ജാഗ്രതയുള്ളവരാകണം. കാരണം, അതിനു നമ്മിലെ ആത്മീയാധികാരത്തെ എടുത്തുകളയാന്‍ കഴിയും. നാം സൂക്ഷിക്കേണ്ട മറ്റൊരു ശക്തിയാണ് സംഗീതത്തിന്റെ ശക്തി. ആത്മഹത്യയോളം ആളുകളുടെ മനസ്സിന്റെ താളം തെറ്റിക്കുവാന്‍ റോക്ക് സംഗീതത്തിന് കഴിയും. ഇത്തരം പല ശക്തികളും ലോകത്തില്‍ നമുക്കു കണ്ടെത്തുവാന്‍ കഴിയും. അവയെ ആത്മീയ ശക്തിയായി നാം തെറ്റിദ്ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മാവിന്റെ ശക്തിയെയും പ്രാണന്റെ ശക്തിയെയും (ുെശൃശൗേമഹ ുീംലൃ മിറ ീൌഹശവെ ുീംലൃ) തിരിച്ചറിയാന്‍ നമുക്കു കഴിയാതിരുന്നാല്‍ നാം തെറ്റിപ്പോകാനിടയുണ്ട്. നമ്മുടെ ശുശ്രൂഷയുടെ വിജയം നമ്മെ വഞ്ചിക്കാന്‍ വളരെ എളുപ്പമാണ്. നമ്മില്‍ ചിലരെ സംബന്ധിച്ചിടത്തോളം സാമ്പത്തികശക്തിക്കു പകരം ബുദ്ധിശക്തിയായിരിക്കും നാം ഉപയോഗിക്കുക. സംഗീതത്തിന്റെ ശക്തിയുമായിരിക്കില്ല. ബുദ്ധിശക്തിയും പ്രാണന്റെ ശക്തിയില്‍ ഉള്‍പ്പെടുന്നതാണ്. അതും ആത്മീയാധികാരത്തില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുന്നു. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ടതിന്നു നമ്മുടെ ബിരുദങ്ങള്‍ നിരത്തുവാനും നമുക്കു കഴിയും. ഒരുപക്ഷേ താങ്കള്‍ പത്രോസിന്റെ ലേഖനങ്ങളിലെ പല പദങ്ങളുടെയും പത്രോസിനുപോലും അജ്ഞാതമായിരുന്ന മൂലഭാഷയിലെ അര്‍ത്ഥങ്ങള്‍ പോലും വിശദീകരിക്കുവാന്‍ തക്കവണ്ണം പാണ്ഡിത്യമുള്ള വേദശാസ്ത്ര ബിരുദാനന്തര ബിരുദമുള്ള ഒരാളായിരിക്കാം! എന്നാല്‍ ഒരു ആത്മീയന്‍ ബൈബിള്‍ പഠിപ്പിക്കുന്നതു തികച്ചും വ്യത്യസ്തമായിട്ടായിരിക്കും. മാനുഷിക ബുദ്ധിയുടെ ശക്തികൊണ്ടു ബൈബിള്‍ പഠിപ്പിക്കാം. പരിശുദ്ധാത്മശക്തികൊണ്ടും ബൈബിള്‍ പഠിപ്പിക്കാം. ഇവ തമ്മില്‍ വലിയ ഒരു അന്തരമുണ്ട്. അവയുടെ ഫലങ്ങള്‍ തമ്മിലും. സഭയുടെ ഇന്നത്തെ ഏറ്റവും പ്രധാന ആവശ്യങ്ങളിലൊന്ന് നേതാക്കന്മാരുടെ ശുശ്രൂഷയില്‍ വെളിപ്പെടേണ്ട ആത്മീയാധികാരമാണ്. മതപരമായ അധികാരവും ആത്മീയാധികാരവും രണ്ടും രണ്ടാണ്. ക്രൈസ്തവലോകത്ത് ഇന്നും നാം കണ്ടെത്തുന്നത് ആടുകളുടെമേല്‍ അധീശത്വം പുലര്‍ത്തുന്ന ശക്തമായ വ്യക്തിത്വമുള്ള അധികാരികളുടെ മതപരമായ അധികാരമാണ്. സഭയിലെ എല്ലാ അംഗങ്ങളും വോട്ടു ചെയ്തു തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കുന്ന തരത്തിലുള്ള ഒരു ജനാധിപത്യസംവിധാനം ഒരിക്കലും ദൈവം സഭയ്ക്കു നല്‍കിയിരുന്നില്ല. അതുപോലെ തന്നെ സാധുക്കളായ വിശ്വാസികള്‍ തങ്ങളെ വീണു നമസ്‌കരിക്കുന്ന ശക്തന്മാരായ ഏകാധിപതികളാല്‍ സഭ ഭരിക്കപ്പെടുന്നതിനും ദൈവം ഉദ്ദേശിച്ചിരുന്നില്ല. ദൈവത്തിന്റെ വചനം സംസാരിക്കുമ്പോള്‍ ജനങ്ങളുടെമേല്‍ അധികാരം ഉണ്ടാവുക എളുപ്പമാണ്. അതു ജനങ്ങള്‍ക്കു സഹായകരമായിത്തീരുന്നതിനാല്‍ അവര്‍ അതിനെ വിലമതിക്കും, അഭിനന്ദിക്കും. ക്രമേണ നമ്മുടെ ആരാധകരുടെ മുമ്പില്‍ നാം ‘കുട്ടിദൈവ’ങ്ങളായിത്തീരും. ഇക്കാര്യത്തെക്കുറിച്ചുള്ള ഭയത്തില്‍ നാം വസിക്കേണ്ടതുണ്ട്. നമുക്കു ലഭിച്ചിരിക്കുന്ന വരങ്ങളിലൂടെ മറ്റുള്ളവരുടെ മേലുണ്ടാകുന്ന അധികാരം നാം ഉപയോഗപ്പെടുത്തുന്നതിനെതിരെ നാം കരുതലുള്ളവരായിരിക്കണം. മറ്റുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നവരായിരിക്കാതെ നാം സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ മേല്‍ ആരെങ്കിലും കടിച്ചുതൂങ്ങിക്കിടക്കുന്നുവെങ്കില്‍ അവരെ കര്‍ത്താവില്‍ ഭരമേല്പിക്കുക-അവരുടെ ആത്മീയ വളര്‍ച്ചയ്ക്കും ഭൗതികനന്മയ്ക്കും അതുതന്നെയായിരിക്കും ഉത്തമം. കര്‍ത്താവിന്റെ ശരീരം പണിയുന്നതിനുവേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സാമ്രാജ്യങ്ങള്‍ പണിയുന്നതിനല്ല. ആത്മീയാധികാരത്തിന്റെ വഴി അതാണ്. പൗലോസിനു ദൈവം നല്‍കിയ ആത്മീയാധികാരം കൊരിന്തിലുള്ള ഒരു വ്യക്തിയെ ആത്മാവു രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിനായി സാത്താനെ ഏല്പിക്കുവാന്‍ തക്കവണ്ണം വലുതായിരുന്നു (1 കൊരി 5:5). ആ വ്യക്തി പിന്നീട് മാനസാന്തരപ്പെട്ടു സഭയിലേക്കു മടങ്ങിവരുവാനിടയായി. ആ സഭയുടെ സ്ഥാപകപിതാവ് പൗലോസായിരുന്നു. അത്തരം പിതാക്കന്മാര്‍ക്കു മറ്റാര്‍ക്കുമില്ലാത്ത ഒരു അധികാരം ഉണ്ടാവുക സ്വാഭാവികമാണ്. ആ അപ്പൊസ്‌തൊലന്മാര്‍ക്ക് വ്യക്തികളെ ചേര്‍ത്തു പണിയുവാന്‍ തക്ക അധികാരം കര്‍ത്താവു നല്‍കിയിരുന്നു. നമുക്കും ആവശ്യമായ സ്‌നേഹം നിറഞ്ഞ അധികാരം അതുതന്നെ. നമുക്കൊരു വെല്ലുവിളിയായിത്തീരാവുന്ന അത്തരം അധികാരത്തിന്റെ നിരവധി പ്രകടനങ്ങള്‍ പൗലോസില്‍ നമുക്കു കണ്ടെത്താന്‍ കഴിയും. മൂന്നരവര്‍ഷത്തോളം യേശുവിനെ ശ്രദ്ധിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി പള്ളികളിലും ദേവാലയത്തിലുമൊക്കെ കാണുന്ന അധികാരികള്‍, നേതാക്കള്‍, പ്രസംഗകര്‍ എന്നിവരില്‍ നിന്നും യേശു തികച്ചും വ്യത്യ സ്തനാണെന്ന്. അവിടുത്തെപ്പോലെ ജീവിക്കയും സംസാരിക്കുകയും ചെയ്യു ന്ന ഒരാളെപ്പോലും അവര്‍ തങ്ങളുടെ ജീവകാലമത്രയും കണ്ടിരുന്നില്ല. തന്റെ ശുശ്രൂഷയിലും ജീവിതത്തിലും അവിടുന്ന് അധികാരമുള്ളവനായിരുന്നു. തങ്ങളുടെ പുരോഹിതന്മാരിലും നേതാക്കന്മാരിലും കണ്ടിരുന്ന അധികാരമാണ് ആത്മീയാധികാരം എന്ന് നാളിതുവരെയും അവര്‍ കരുതിയിരുന്നു. യേശുവിനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ തങ്ങളുടെ ജീവിതമാതൃകയായി അവര്‍ ആ പുരോഹിതന്മാരെത്തന്നെ സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്കു അനുകരിക്കാന്‍ പറ്റിയ ഒരു മാതൃകയെത്തന്നെ ലഭിച്ചിരിക്കുന്നു. നമ്മുടെ യുവസഹോദരന്മാര്‍ക്കും ആവശ്യമായത് അനുകരിക്കുവാന്‍ പറ്റിയ മാതൃകകളെയാണ്. യഥാര്‍ത്ഥ ആത്മീയാധികാരമുള്ള മാതൃകകളായിത്തീരുക നമ്മുടെ ഉത്തരവാദിത്വമാണ്. അധ്യായം 11:എല്ലാ ഭയങ്ങളില്‍ നിന്നുമുള്ള മോചനം ആത്മീയനേതാവ് ഒരിക്കലും മനുഷ്യരെയോ സാഹചര്യങ്ങളെയോ ഭയപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്ന ഒരു വ്യക്തിയായിരിക്കില്ല. എന്റെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ തൂക്കിയിരിക്കുന്ന മഹത്തായ ഒരു വാക്യമുണ്ട്. ”നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല.” യെശയ്യാവ് 8:12,13 വാക്യങ്ങളുടെ ലിവിംഗ് ബൈബിളിലെ ഭാഷാന്തരം അപ്രകാരമാണ്. കഴിഞ്ഞ 25 വര്‍ഷമായി ആ വാക്യം എന്നെ വളരെ സഹായിച്ചുകൊണ്ടിരിക്കുന്നു. ഭയത്തെ സംബന്ധിച്ച് കര്‍ത്താവ് എന്നെ പഠിപ്പിച്ച ചില സത്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഒന്നാമതായി സാത്താന്റെ ആയുധപ്പുരയിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ് ഭയം എന്നു ഞാന്‍ ഗ്രഹിച്ചു. രണ്ടാമതായി ജഡത്തില്‍ വസിക്കുന്നതുകൊണ്ട് എന്നില്‍ ഇടയ്ക്കുണ്ടാകുന്ന ഭയത്തെക്കുറിച്ച് എനിക്കു കുറ്റബോധമുണ്ടാകേണ്ട കാര്യമില്ല. ഇക്കാര്യത്തെക്കുറിച്ച് നാം സത്യസന്ധരും യാഥാര്‍ത്ഥ്യബോധമുള്ളവരുമായിരുന്നാല്‍ മതി. തനിക്കു ചിലസമയത്ത് ഉണ്ടായിരുന്ന ഭയത്തെക്കുറിച്ച് പൗലോസ് അപ്പൊസ്‌തൊലന്‍ സത്യസന്ധതയോടെ ഏറ്റുപറയുന്നതായി നാം കാണുന്നു. (2 കൊരി. 7:5). മൂന്നാമത്തേതും ഞാന്‍ പഠിച്ചതില്‍ ഏറ്റവും സുപ്രധാനവുമായ സത്യം ഇതാണ്: എന്നില്‍ ഭയമുണ്ടെങ്കിലും ഭയത്തില്‍ നിന്നും ഒരു തീരുമാനവും ഞാന്‍ എടുത്തുകൂടാ. എന്റെ എല്ലാ തീരുമാനങ്ങളും ദൈവത്തിലുള്ള ആശ്രയത്തില്‍ നിന്നു മാത്രമേ പാടുള്ളു. ഭയത്തിനു നേരെ എതിരാണ് ദൈവാശ്രയം. കഴിഞ്ഞ അനേകവര്‍ഷങ്ങളായി അത്തരത്തിലുള്ള ഒരു ജീവിതം നയിക്കുവാനായി ഞാന്‍ ഉത്സാഹിച്ചുകൊണ്ടിരിക്കുന്നു. ദൈവം എന്നെ അക്കാര്യത്തില്‍ വളരെ സഹായിച്ചുകൊണ്ടുമിരിക്കുന്നു. യേശു കൂടെക്കൂടെ ”ഭയപ്പെടേണ്ടാ” എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. പുതിയനിയമം ഒരുപോലെ ഊന്നല്‍ കൊടുക്കുന്ന രണ്ടു കാര്യങ്ങളിലൊന്ന് എന്ന നിലയ്ക്ക് ഇതിനു വലിയ പ്രാധാന്യമുണ്ട്. മറ്റേകാര്യം ”പാപം ചെയ്യരുത്” എന്നതാണ്. യേശു എല്ലായ്‌പ്പോഴും പാപത്തിനെതിരായിരുന്നതുപോലെ ഭയത്തിനും എതിരായിരുന്നു. ദൈവത്തെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുവാന്‍ യേശു നമ്മെ ഉപദേശിച്ചു. (മത്താ. 10:28). ഇതു നമ്മെ സംബന്ധിച്ചു സുപ്രധാനമായ ഒരു പാഠമത്രേ. കാരണം, ഒരാത്മീയ നേതാവ് ഒരിക്കലും ഭയത്തിനടിമപ്പെട്ട് ഒരു തീരുമാനവും എടുക്കാന്‍ പാടില്ല. അനേകവര്‍ഷങ്ങളായി എന്റെ സ്വീകരണ മുറിയില്‍ ഞാന്‍ തൂക്കിയിട്ടിരിക്കുന്ന മറ്റൊരു വാക്യം ഗലാ. 1:10 ആണ്. ”ഞാന്‍ മനുഷ്യനെ പ്രസാദിപ്പിക്കുന്നവനെങ്കില്‍ എനിക്കു ക്രിസ്തുവിന്റെ ദാസനായിരിപ്പാന്‍ കഴിയില്ല.” നിങ്ങള്‍ മനുഷ്യനെ പ്രസാദിപ്പിക്കുന്ന ഒരു വ്യക്തിയായിരിക്കുന്ന കാലത്തോളം കര്‍ത്താവിന്റെ ദാസനായിരിപ്പാന്‍ നിങ്ങള്‍ക്കു കഴിയുന്നതല്ല. മനുഷ്യരെ പ്രസാദിപ്പിക്കുന്നതില്‍നിന്നും മോചനം പ്രാപിക്കുക അത്ര എളുപ്പമുള്ള ഒരു കാര്യമല്ലെന്നു ഞാന്‍ നിങ്ങളെ ഓര്‍പ്പിക്കട്ടെ. ഇന്ത്യയില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്കയയ്ക്കുന്ന ക്രിസ്തീയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മേല്‍പ്പറഞ്ഞ പ്രകാരം മനുഷ്യരെ ബോദ്ധ്യമാക്കുവാന്‍, അവരില്‍ മതിപ്പുളവാക്കുവാന്‍, വേണ്ടിയുള്ളതാണ്. അപ്രകാരം തന്നെ അധികം പ്രസംഗങ്ങളും മനുഷ്യരില്‍ മതിപ്പുളവാക്കുക എന്ന ലക്ഷ്യം വച്ച് തയ്യാറാക്കുന്നവയാണ്. അപ്രകാരം പ്രസംഗിക്കുന്നവര്‍ ഒരിക്കലും ക്രിസ്തുവിന്റെ ദാസന്മാരായിരിക്കയില്ല. നിങ്ങളുടെ സഭയിലെ പക്വത പ്രാപിച്ചിട്ടില്ലാത്ത വിശ്വാസികളെ വിഡ്ഢികളാക്കുക വളരെ എളുപ്പമാണ്. അവരുടെ വിവേചനമില്ലായ്മയില്‍ അവര്‍ നിങ്ങളെ ദൈവത്തിന്റെ ഒരു ‘വലിയ ദാസന്‍’ എന്നു മതിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ക്കൊരിക്കലും ദൈവത്തേയും സാത്താനെയും വിഡ്ഢികളാക്കാന്‍ കഴിയില്ല. ദൈവത്തിനും പിശാചിനും നിങ്ങള്‍ എങ്ങനെയുള്ള ഒരുവനെന്നു കൃത്യമായി അറിയാം. നിങ്ങള്‍ ഒരു വ്യക്തിക്ക് അപ്രീതികരമായി എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ നിങ്ങളെ ഉപദ്രവിച്ചേക്കാമെന്നു നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അയാളെ പ്രസാദിപ്പിക്കുവാന്‍ നിങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ ദാസനായിരിക്കില്ല. അപ്രകാരം ഭയത്തില്‍ നിന്നാണു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങളെ നയിക്കുന്നതു പിശാചാണെന്നു ഉറപ്പാക്കാം. അപ്രകാരമുള്ളതൊന്നും ദൈവത്തില്‍ നിന്നല്ല. നാം നമ്മുടെ കഴിഞ്ഞകാലം പരിശോധിക്കുന്നപക്ഷം പല തീരുമാനങ്ങളും ഭയത്തില്‍ നിന്നുമാണ് എടുത്തിട്ടുള്ളത് എന്നു മനസ്സിലാകും. ആ തീരുമാനങ്ങളിലൊന്നും ദൈവമായിരുന്നില്ല നമുക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിരുന്നത്. പല തീരുമാനങ്ങളുടെയും ഫലം അത്ര ഗൗരവമുള്ളതുമായിരുന്നിരിക്കില്ല. എന്നിരുന്നാലും ദൈവത്തിന്റെ പരമോന്നത നന്മ നമുക്ക് നഷ്ടമായിരിക്കുന്നു. അതുകൊണ്ടു ഭാവിയില്‍ നമുക്കു വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ. നാം മനുഷ്യരായതുകൊണ്ടു ഭയം ഉണ്ടാവുക സ്വാഭാവികം. നിങ്ങളുടെ ഇരിപ്പിടത്തിനു തൊട്ടുമുമ്പില്‍ പെട്ടെന്ന് ഒരു മൂര്‍ഖനെ കണ്ടുവെന്നു കരുതുക. നിങ്ങള്‍ ഭയപ്പെട്ടു നടുങ്ങുകയും വേഗം എഴുന്നേല്‍ക്കുകയും ചെയ്യും. ഈ സമയം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ നിങ്ങളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയും അതു രക്തത്തില്‍ കലരുകയും ചെയ്യും. അതു സ്വാഭാവികമാണ്. പക്ഷേ അതുകൊണ്ടു നിങ്ങള്‍ ഇരിക്കാനിടയുള്ള എല്ലാ ഇരിപ്പിടത്തിനടിയിലും ഒരു മൂര്‍ഖന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന ഭയത്തില്‍ ഒരിക്കലും നിങ്ങള്‍ കഴിയാന്‍ പോകുന്നില്ലല്ലോ. ആരോടുമുള്ള ഭയത്തില്‍ നാം ജീവിക്കാന്‍ പാടില്ല. മനുഷ്യനോടോ പിശാചിനോടോ ഉള്ള ഭയത്തില്‍ നിന്നും നാം ഒരു തീരുമാനവും എടുക്കാന്‍ പാടില്ല. നാം എടുക്കുന്ന ഓരോതീരുമാനവും നമ്മുടെ സ്വര്‍ഗ്ഗപിതാവിലുള്ള ആശ്രയത്തിലും ദൈവഭയത്തിലും ആയിരിക്കണം. അപ്പോള്‍ മാത്രമേ നാം പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുന്നു എന്ന കാര്യം ഉറപ്പിക്കാന്‍ കഴികയുള്ളു. എബ്രായര്‍ 13:6 ദൈവത്തെ സേവിക്കുന്ന ഏവരെ സംബന്ധിച്ചും അതിപ്രധാനമായ ഒരു വാക്യമത്രേ. ”ആകയാല്‍ കര്‍ത്താവ് എനിക്കു തുണ. ഞാന്‍ പേടിക്കയില്ല. മനുഷ്യന്‍ എന്നോട് എന്തു ചെയ്യും? എന്നു നമുക്കു ധൈര്യത്തോടെ പറയാം.” എന്നാല്‍ ഒരു കാര്യത്തെക്കുറിച്ചു ജാഗരൂകരായിരിക്കുന്നതും അതിനെ ഭയപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയണം. നാം ലോകത്തിലായിരിക്കുമ്പോള്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിക്കേണ്ടതുണ്ട്. എന്നാല്‍ നാം ഒരിക്കലും മനുഷ്യരെയോ ഭൂതങ്ങളെയോ സാത്താനെയോ ഭയപ്പെടേണ്ടതില്ല. യേശു വളരെ കരുതലുള്ളവനായിരുന്നു. യഹൂദ്യയിലെ ആളുകള്‍ തന്നെ കൊല്ലുവാന്‍ കാത്തിരിക്കുന്നു എന്ന് യേശു അറിഞ്ഞപ്പോള്‍ അവിടുന്ന് അങ്ങോട്ടുപോകാതെ സൂക്ഷിച്ചു. (യോഹ. 7:1). അതു ബുദ്ധിപൂര്‍വ്വമായ ഒരു തീരുമാനമായിരുന്നു. എന്നാല്‍ യേശു ഒരിക്കലും ആരെയും ഭയപ്പെട്ടിരുന്നില്ല. നിങ്ങള്‍ക്കു രാത്രിയില്‍ ഒരു കാട്ടുപ്രദേശത്തേക്കു പോകേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ നിശ്ചയമായും ഒരു ടോര്‍ച്ച് കൈയില്‍ കരുതും. അതിനെ ഭയമെന്നല്ല നാം വിളിക്കുന്നത്. കരുതല്‍ എന്നാണ്. ആളുകള്‍ നിങ്ങളെ അപായപ്പെടുത്താന്‍ ഒരു സ്ഥലത്തു പതിയിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ അവിടേക്കുപോകുവാന്‍ പാടില്ല- ദൈവം നിങ്ങളെ അങ്ങോട്ടേക്ക് അയയ്ക്കുന്നില്ലെങ്കില്‍. ഒടുവില്‍ പരിശുദ്ധാത്മാവ് യേശുവിനെ യെരുശലേമിലേയ്ക്ക് നയിച്ചപ്പോള്‍ അവിടുന്ന് പോവുകയും കൊല്ലപ്പെടുകയും ചെയ്തു. അതു ദൈവഹിതവും ദൈവത്തിന്റെ സമയവുമായിരുന്നു. നമുക്ക് ഒരു മനുഷ്യനെയും ഭയപ്പെടേണ്ടതില്ല. ”അത്യുന്നതന്റെ നിഴലില്‍ വസിച്ച്” (സങ്കീ. 91:1) അവിടുത്തെ ഹിതം ചെയുതു നാം ജീവിക്കുന്നുവെങ്കില്‍ നമുക്കു ദോഷംചെയ്യാന്‍ ആര്‍ക്കാണു കഴിയുക? ബൈബിള്‍ ഇപ്രകാരം ചോദിക്കുന്നു: ”നിങ്ങള്‍ക്കു ദോഷം ചെയ്യുന്നതാര്‍?” (പത്രോ 3:13). മനുഷ്യര്‍ ചെയ്യുന്ന ഏതു കാര്യവും നമുക്കു നന്മയാക്കി മാറ്റുവാന്‍ കഴിയുന്നവനാണു ദൈവം (റോമ. 8:28). അതു സത്യമായിരിക്കയാല്‍ നാം എന്തിനു ഭയപ്പെടണം? ഇക്കാര്യം നാം വിശ്വസിക്കുന്നുവെങ്കില്‍ വലിയ അധികാരമായിരിക്കും അതു നമ്മുടെ ജീവിതത്തില്‍ നല്‍കുക. നാം മനുഷ്യരെ ഭയപ്പെടുകയും അവരില്‍ മതിപ്പുളവാക്കുകയും അവരുടെ മുമ്പാകെ നമ്മെ നീതീകരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ആത്മീയാധികാരത്തിന്റെ ഒരു നല്ല പങ്കും എടുത്തുകളയാന്‍ സാത്താനു നാം വിധേയപ്പെടുകയാണു ചെയ്യുന്നത്. ഇത്തരം മനോഭാവത്തില്‍ നിന്നും നാം തികച്ചും മോചനം പ്രാപിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതത്ര എളുപ്പമുള്ള ഒരു കാര്യമല്ല. നിരന്തരമായ ഒരു പോരാട്ടമാണിത്. ഒരിക്കല്‍ നിങ്ങള്‍ ഒരു ഗ്രൂപ്പിലെ എ, ബി, സി എന്നിവരെ പ്രസാദിപ്പിക്കുന്നതു നിര്‍ത്തിവയ്ക്കാനായി തീരുമാനിക്കുന്നു. അങ്ങനെ മനുഷ്യരെ പ്രസാദിപ്പിക്കുന്നതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതായി നിങ്ങള്‍ വിചാരിക്കുന്നു. പക്ഷേ അതെ സമയം മറ്റൊരു ഗ്രൂപ്പിലെ ഡി, ഇ, എഫ് എന്നിവരെ പ്രസാദിപ്പിക്കാന്‍ തുടങ്ങിയതായി നിങ്ങള്‍ കണ്ടെത്തുന്നു. മാത്രമല്ല ഇതു അന്തമില്ലാത്ത ഒരു പ്രക്രിയയാണെന്നും! നാം അന്ത്യം വരെ ഈ പോരാട്ടം വിശ്വസ്തമായി തുടര്‍ന്നേ മതിയാകു. അങ്ങനെ മാത്രമേ എല്ലാ മനുഷ്യരില്‍ നിന്നും നാം സ്വതന്ത്രരാകൂ. ഈ പാപത്തിനെതിരെ നാം നിരന്തര ജാഗ്രത പുലര്‍ത്തുകയും പോരാടുകയും ചെയ്യേണ്ടതാവശ്യമാണ്. ഒരു മനുഷ്യന്റെയും അംഗീകാരത്തിനുവേണ്ടി നാം ആഗ്രഹിക്കരുത്. ചില വിശ്വാസികള്‍ വലിയ ഉന്നത ഭാവത്തോടെ തങ്ങള്‍ക്കാരുടെയും അഭിപ്രായം ആവശ്യമില്ല എന്നു പറയാറുണ്ട്. അത്തരക്കാര്‍ ആത്മീയരേയല്ല. അവര്‍ നിഗളികളാണ്. ഉദ്ധതരാണ്. ദൈവഭയമുള്ള ഒരു മൂപ്പന്റെ അഭിപ്രായം വളരെ വിലയേറിയതാണ്. നമുക്കു നമ്മില്‍ കണ്ടെത്താന്‍ കഴിയാത്ത പലതും നമ്മോടറിയിക്കാന്‍ ആ സഹോദരനു കഴിഞ്ഞെന്നുവരാം. അത്തരം ഒരു സഹോദരനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ ആത്മീയാധികാരത്തിനു കീഴടങ്ങിയിരിക്കുകയും ചെയ്യുന്നതു നമ്മെ വളരെ സഹായിക്കും. ഒരു ദൈവമനുഷ്യന് അടിമയാകാതെ കീഴടങ്ങിയിരിക്കാന്‍ പഠിച്ചിരിക്കണം. നമ്മുടെ സഭാംഗങ്ങള്‍ മനുഷ്യരെയും ഭൂതാത്മാക്കളെയും ഭയപ്പെടാതെ ദൈവത്തെമാത്രം ഭയപ്പെടുന്നവരാകണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്നാമതായി നാം അങ്ങനെയുള്ളവര്‍ ആയിത്തീരണം. ഭൂമിയിലുള്ള സകല കാര്യങ്ങളുടെയും നിയന്ത്രണം ദൈവത്തിന്റെ കരങ്ങളിലാണ്. അതിനാല്‍ നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. ഒരിക്കല്‍ സുവിശേഷം നിരോധിക്കപ്പെട്ട ഒരു രാജ്യത്തേക്കു ഞാന്‍ പോകാനൊരുങ്ങുകയായിരുന്നു. കര്‍ത്താവ് എന്നെ ആ സമയം മത്തായി 28:18-19 വാക്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ദൈവത്തിനു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലതിന്മേലും അധികാരം ഉള്ളതുകൊണ്ടാണു നമ്മോടു എല്ലായിടത്തും കടന്നുപോയി സുവിശേഷം പ്രസംഗിക്കുവാന്‍ കല്പിക്കുന്നതെന്ന് പെട്ടെന്ന് എനിക്കു ബോദ്ധ്യമായി. നാം വചനം പ്രസംഗിക്കാന്‍ പോകുന്നത് ഈ അടിസ്ഥാനത്തിലല്ലെങ്കില്‍ നാം പോകുന്നിടത്തൊക്കെയും നമുക്കു പ്രശ്‌നങ്ങളുണ്ടാകും. മത്തായി 28:19-ലെ ”ആകയാല്‍” എന്ന പദത്തിനു വലിയ പ്രാധാന്യമുണ്ട്. അധികം പ്രസംഗകരും ”പുറപ്പെട്ട്” എന്ന പദത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. ആ പദവും നല്ലതു തന്നെ. പക്ഷേ എന്തിന്റെ അടിസ്ഥാനത്തിലാണ് നാം പുറപ്പെടേണ്ടത്? ഭൂമിയിലുള്ള സകല മനുഷ്യരുടെ മേലും സകലഭൂതങ്ങളിന്മേലും കര്‍ത്താവിന് അധികാരം ലഭിച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണത്. നിങ്ങള്‍ വാസ്തവമായി അതു വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ എങ്ങും പോകാതിരിക്കുന്നതുതന്നെ നല്ലത്. ഇപ്രകാരം മത്തായി 28 ലെ ഈ വാക്യം ഒരു പുതിയ വെളിപ്പാടായി എനിക്കു ലഭിച്ചു. അതോടെ സുവിശേഷം നിരോധിക്കപ്പെട്ട ആ രാജ്യത്തേക്ക് ഒരു മടിയും കൂടാതെ കടന്നുപോകാന്‍ കഴിയും എന്ന ബോദ്ധ്യം എനിക്കു ലഭിച്ചു. എന്നാല്‍ ആ രാജ്യത്തേക്കു പ്രവേശിക്കുമ്പോള്‍ സ്വാഭാവികമായ ഭയം എനിക്കുണ്ടായി. പക്ഷേ ആ ഭയത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു തീരുമാനവും എടുത്തില്ല. ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്മേല്‍ യേശുവിനു അധികാരമില്ലെന്നു കരുതുന്നുവെങ്കില്‍ താങ്കള്‍ അവിടേക്കു കടന്നുപോകാതിരിക്കുന്നതാണു നല്ലത്. അത്തരം ഒരു സ്ഥലത്തേക്കു ഞാനും പോവില്ല. എനിക്കു ഭയമുണ്ടായിരിക്കും. എന്നാല്‍ അത്തരം ഒരു രാജ്യം ഈ ഭൂമുഖത്തെവിടെയും ഇല്ലാത്തതിനാല്‍ ഞാന്‍ ദൈവത്തിനു നന്ദിപറയുന്നു. ഈ ഭൂമിയുടെ ഏതു കോണും എന്റെ കര്‍ത്താവിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്നതാണ്. അപ്രകാരം തന്നെ ഏതെങ്കിലും ഒരു വ്യക്തി, അയാള്‍ എത്രമാത്രം ശക്തിയും അധികാരവുമുള്ള ഒരുവനായിക്കൊള്ളട്ടെ, കര്‍ത്താവിന്റെ അധികാരത്തിന്‍ കീഴില്‍ ഉള്ളവനല്ല എന്നു കരുതുന്നുവെങ്കില്‍ ജീവിതം മുഴുവന്‍ നിങ്ങള്‍ അയാളെ ഭയപ്പെട്ടു കഴിയേണ്ടിവരും. എന്നാല്‍ അത്തരം ഒരു വ്യക്തി ഈ ഭൂമുഖത്തെങ്ങും ഇല്ലാത്തതിനാല്‍ കര്‍ത്താവിനു സ്‌തോത്രം. ഈ ഭൂമുഖത്തുള്ള സകല വ്യക്തികളുടെ മേലും നമ്മുടെ കര്‍ത്താവ് അധികാരമുള്ളവന്‍ തന്നെ. ദാനിയേല്‍ 4:34-ല്‍ നാം വായിക്കുന്നതുപോലെ ബാബിലോണ്‍ രാജാവായ നെബുഖദ് നേസര്‍ അതു മനസ്സിലാക്കിയിരുന്നു. നമ്മുടെ കര്‍ത്താവിനു കാല്‍വറിയില്‍ തോല്പിക്കാന്‍ കഴിയാത്ത ഏതെങ്കിലും ഒരു ഭൂതം ബാക്കിയുണ്ടെങ്കില്‍ അതിനോടുള്ള ഭയത്തില്‍ നാം ആയുഷ്‌ക്കാലം മുഴുവന്‍ കഴിയേണ്ടിവന്നേനേം. പക്ഷേ കുരിശില്‍ പരാജയപ്പെടാത്ത ഒരു ഭൂതാത്മാവും ഇല്ല. സാത്താന്‍തന്നെ എന്നെന്നേക്കുമായി അവിടെ പരാജയപ്പെട്ടു. സാത്താനെയും ഭൂതങ്ങളെയും കുറിച്ചുള്ള ഈ അറിവ് നമ്മെ എല്ലാ ഭയത്തില്‍ നിന്നും സ്വതന്ത്രരാക്കും. നമ്മുടെ ശുശ്രൂഷയില്‍ നമുക്കു വലിയ ധൈര്യം നല്‍കും. ദൈവം നമ്മെ എവിടെക്കയച്ചാലും നാം പോകണം. ചില സ്ഥലങ്ങളില്‍ അപകട സാധ്യകളുണ്ടാകാം. എന്നാല്‍ കര്‍ത്താവാണു അയച്ചിരിക്കുന്നതെന്നു ബോധ്യമുണ്ടെങ്കില്‍ നമുക്കു ഭയപ്പെടേണ്ടകാര്യമില്ല. അപ്പോള്‍ ഒരു സ്ഥലത്ത് സുവിശേഷ വിരോധികള്‍ ഉണ്ടോ എന്നതല്ല പ്രശ്‌നം; മറിച്ച് നമ്മെ അയച്ചിരിക്കുന്നതു കര്‍ത്താവാണോ എന്നതാണ്. കര്‍ത്താവാണ് അയച്ചിരിക്കുന്നതെങ്കില്‍ അവിടുത്തെ ശക്തിയും അധികാരവും നമ്മെ കാക്കും. നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. കര്‍ത്താവു എവിടേയ്‌ക്കെങ്കിലും അയക്കുന്നില്ലെങ്കില്‍ എത്ര ആളുകള്‍ നമ്മെ അക്കാര്യത്തിനു പ്രേരിപ്പിച്ചാലും നമ്മുടെ ഉള്ളിലെ സാഹസധൈര്യം നമ്മെ ഉത്സാഹിപ്പിച്ചാലും നാം അതു ചെയ്തുകൂടാ. എപ്പോഴും നാം നമ്മോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു: ഞാന്‍ എന്തിന് ഈ സ്ഥലത്തേക്കു പോകണം? നാം പോകുന്നതു ‘ശിഷ്യരെ’ ഉളവാക്കാനാണെങ്കില്‍, നമുക്കു മറ്റുയാതൊരു ലക്ഷ്യവുമില്ലെങ്കില്‍, ലോകാവസാനത്തോളം കര്‍ത്താവു നമ്മോടു കൂടെ ഇരിക്കും. അത് അവിടുത്തെ വാഗ്ദാനമാണ്. എന്നാല്‍ നമുക്കു മറ്റു ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കര്‍ത്താവു നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുകയും (യിരെ. 12:3) നമ്മുടെ ഉദ്ദേശ്യങ്ങളെ അറികയും ചെയ്യുന്നു. സ്വയം വിശ്വാസിയെന്നു ഗണിക്കുന്ന എല്ലാവരുടെയുംപക്കല്‍ കര്‍ത്താവു തന്നെത്തന്നെ വിശ്വസിച്ചേല്‍പ്പിക്കുന്നില്ല. (യോഹ. 2:24) എന്നാല്‍ നിങ്ങള്‍ക്കു കര്‍ത്താവിനോടു സത്യസന്ധമായി ഇപ്രകാരം പറയാന്‍ കഴിയുമെങ്കില്‍: ”കര്‍ത്താവേ, അങ്ങ് എന്നെ ഈ സ്ഥലത്തേക്കു വിളിച്ചിരിക്കുന്നുവെന്ന് എനിക്കു തോന്നുന്നതുകൊണ്ട് ഞാന്‍ പോകുന്നു. ഞാന്‍ അവിടേക്കു പോകുന്നതു ആളുകളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനപ്പെടുത്തുകയും അങ്ങ് കല്പിച്ചതെല്ലാം ഉപദേശിച്ചുകൊണ്ട് അവരെ ശിഷ്യരാക്കുകയും ചെയ്യുവാനാണ്. അല്ലാതെ പണമുണ്ടാക്കാനോ പേരുണ്ടാക്കാനോ മറ്റ് ഏതെങ്കിലും സ്വാര്‍ത്ഥലക്ഷ്യത്തിനോ വേണ്ടിയല്ല.” ഇതു നിങ്ങള്‍ പറയുന്നുവെങ്കില്‍ കര്‍ത്താവിന്റെ അധികാരം നിങ്ങളെ ശക്തീകരിക്കും. അങ്ങനെയെങ്കില്‍ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും എന്തു സംഭവിക്കുമെന്നോര്‍ത്ത് നിങ്ങള്‍ ഭയപ്പെടേണ്ടിവരികയില്ല. നിങ്ങളുടെ സാമ്പത്തികാവശ്യങ്ങളെയോര്‍ത്ത് ആകുലപ്പെടേണ്ടി വരികയുമില്ല. നാം മുമ്പേ ചിന്തിച്ചതുപോലെ കര്‍ത്താവു നമ്മെ വിളിച്ചിട്ടുണ്ടോ എന്നതാണു സുപ്രധാന ചോദ്യം. താങ്കളെ അയയ്ക്കുന്നതു കര്‍ത്താവാണോ അതോ മനുഷ്യനാണോ അതോ താങ്കളുടെ ഉള്ളിലെ സാഹസികതയുടെ ആത്മാവാണോ? നിങ്ങള്‍ക്കു സ്വന്തമായി ഉണ്ടാക്കിയ പദ്ധതികളാണുള്ളതെങ്കില്‍ ബൈബിളിലെ ഒരു വാഗ്ദാനംപോലും നിങ്ങള്‍ക്ക് ഉറപ്പിനായി നല്‍കുവാന്‍ എനിക്കു കഴിയില്ല. എന്നാല്‍ ദൈവത്തിന്റെ പദ്ധതിയനുസരിച്ചു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിക്കയും യേശു പഠിപ്പിച്ചതെല്ലാം പഠിപ്പിക്കയും ചെയ്തുകൊണ്ടു ആളുകളെ ശിഷ്യരാക്കുകയാണു താങ്കളുടെ ലക്ഷ്യമെങ്കില്‍ ഞാന്‍ താങ്കള്‍ക്കുറപ്പു തരാം: താങ്കള്‍ക്ക് പിശാചുക്കളെയോ മനുഷ്യരെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടേണ്ടിവരികയില്ല. യേശുക്രിസ്തുവിന്റെ നാമത്തിന്റെ അധികാരം പ്രയോഗിച്ച് ഭൂതാവേശിതരായ ആളുകളെ വിടുവിക്കാന്‍ എല്ലാ ദൈവദാസന്മാരും അറിഞ്ഞിരിക്കണം. ഭൂതങ്ങള്‍ക്ക് എന്നെയോ നിങ്ങളെയോ യാതൊരു ഭയവുമില്ല. അവരെ ക്രൂശില്‍കീഴടക്കിയ യേശുവിനെ മാത്രമേ അവര്‍ക്കു ഭയമുള്ളു. അതുകൊണ്ടുതന്നെ യേശു മാത്രമാണു ക്രൂശില്‍ സാത്താന്റെ സര്‍വ്വശക്തിയെയും നിര്‍വ്വീര്യമാക്കിയത് (കൊലൊ. 14,15) എന്ന അറിവു ഏറ്റവും സുപ്രധാനമാണ്. സുവിശേഷത്തിലെ ഈ നല്ല വാര്‍ത്ത ആദ്യം നാം തന്നെ അനുഭവിക്കയും പിന്നെ മറ്റുള്ളവരോടു പറയുകയും ചെയ്യണം. നാം അതു വിശ്വസിക്കുന്നുവെങ്കില്‍ നമുക്കു മറ്റുള്ളവരെ സാത്താന്റെ അധികാരത്തില്‍ നിന്നു സ്വതന്ത്രരാക്കാന്‍ കഴിയും. ഭൂതങ്ങള്‍ നമ്മെ എന്തുചെയ്യുമെന്നോര്‍ത്തു നാം ഭയപ്പെടേണ്ട. സ്വര്‍ഗ്ഗീയ പിതാവു അനുവദിക്കാതെ നമ്മുടെ തലയിലെ ഒരു രോമം പോലും തൊടുവാന്‍ അവര്‍ക്കു കഴിയില്ല. എന്നാല്‍ ഒട്ടധികം വിശ്വാസികളും തങ്ങള്‍ക്കെതിരെ ആരൊക്കെയോ ആഭിചാരം ചെയ്തിട്ടുണ്ട് എന്ന ഭയത്തില്‍ നടക്കുന്നവരാണ്. അല്ലെങ്കില്‍ ആരെങ്കിലും അപ്രകാരം ചെയ്യുമോ എന്ന ഭയത്തില്‍ ജീവിക്കുന്നവരാണ്. എന്തുകൊണ്ടാണ് അവര്‍ അപ്രകാരം ഭയപ്പെടുന്നത്? കാരണം, സാത്താന്‍ ക്രൂശില്‍ തോല്പിക്കപ്പെട്ടവനാണ് എന്ന സത്യം അവര്‍ ഗ്രഹിച്ചിട്ടില്ല. ദീര്‍ഘനാള്‍ രോഗിയായിരുന്ന ഒരു പാസ്റ്ററെ എനിക്കറിയാം. തന്റെ രോഗകാരണം ശത്രുക്കള്‍ തനിക്കെതിരെ ചെയ്ത ആഭിചാര ഫലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അതെങ്ങനെ ശരിയാകും.? ആഭിചാര ശക്തിയെക്കാള്‍ കുറഞ്ഞ ശക്തിയാണോ ദൈവം? ഒരിക്കലുമല്ല. പാസ്റ്ററുടെ അവിശ്വാസമാണ് ഇവിടുത്തെ പ്രശ്‌നം. കര്‍ത്താവിന്റെ അധികാരത്തിനും ശക്തിക്കും മുമ്പില്‍ നില്‍ക്കാന്‍ കഴിയുന്ന ഒരു ശക്തിയും ഭൂമിയിലോ സ്വര്‍ഗലോകങ്ങളിലോ ഇല്ല. ദുഷ്ടശക്തികളുടെ പ്രവര്‍ത്തന കേന്ദ്രം സ്വര്‍ഗലോകങ്ങളിലാണെന്നു ബൈബിള്‍ പറയുന്നു (എഫെ. 6:12). കര്‍ത്താവിന്റെ അധികാരത്തെക്കുറിച്ചു നിങ്ങള്‍ക്കീ ബോദ്ധ്യമില്ലെങ്കില്‍ കര്‍ത്താവിനെ സേവിക്കുന്നതു നിര്‍ത്തിയിട്ടു മറ്റെന്തെങ്കിലും പരിപാടിക്കു പോകുന്നതാണു നല്ലത്. നിങ്ങളുടെ പ്രസംഗങ്ങളിലൂടെ നിങ്ങളുടെ ഉള്ളിലെ ഭയം മറ്റുള്ളവരിലേക്ക് പകരപ്പെടാന്‍ സാധ്യതയുണ്ട്. ഭയം സാത്താന്റെ ഒരു ആയുധമാണ്. ഒരിക്കലും അവന്‍ അതു നിങ്ങളുടെ മേല്‍ പ്രയോഗിക്കാതെ സൂക്ഷിക്കുക. ഇയ്യോബിന്റെ ജീവിതത്തിലെന്നപോലെ പിശാച് ദൈവത്തിന്റെ അനുവാദത്തോടെ വിശ്വാസികളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. തന്റെ ദാസനായ പൗലോസിനെ കുത്തുവാന്‍ ദൈവം സാത്താന്റെ ദൂതനെ അനുവദിച്ചു. (2. കൊരി. 12:7) അത് ശരീരത്തില്‍ മുള്ളുകുത്തുംപോലെയുള്ള ഒരു അനുഭവമായിരുന്നു. താന്‍ പോയിരുന്നിടത്തൊക്കെയും തന്നെ ദണ്ഡിപ്പിച്ചിരുന്ന ഒരു രോഗമോ ഒരു വ്യക്തിയോ ആയിരുന്നിരിക്കാമത്. നമ്മുടെ ശരീരത്തിനുള്ളില്‍ ഒരു മുള്ളുണ്ടായിരിക്കയും നമുക്കത് നീക്കം ചെയ്യാന്‍ കഴിയാതിരിക്കയും ചെയ്യുന്നുവെങ്കില്‍ അതു നീക്കുവാന്‍ നാം കര്‍ത്താവിനോടപേക്ഷിക്കണം, എന്നാല്‍ പൗലോസിനോടെന്നപോലെ ‘വേണ്ടാ’ എന്നു കര്‍ത്താവു മറുപടി നല്‍കിയെന്നുവരാം. നമ്മെ താഴ്മയില്‍ നിര്‍ത്തുക എന്ന മഹത്തായ ഒരു ലക്ഷ്യം ആ മുള്ള് സാദ്ധ്യമാക്കുന്നു എന്ന് അവിടുന്നു കണ്ടിരിക്കുന്നുവെങ്കില്‍ അങ്ങനെയായിരിക്കും പറയുക. പൗലോസ് തെസ്സലോനിക്കയിലേക്കു പോകുന്നതിനെ ഒരിക്കല്‍ സാത്താന്‍ തടസ്സപ്പെടുത്തുകയുണ്ടായി. എന്നാല്‍ അതിനുപകരം തിമൊഥെയോസ് അവിടെപോവുകയും ദൈവത്തിന്റെ ലക്ഷ്യം സാധിക്കുകയും ചെയ്തു. (1 തെസ്സ. 2:18, 3:2). ഒരു കാര്യം എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: വീണ്ടും ജനനം പ്രാപിച്ച ഒരു ക്രിസ്ത്യാനി ഒരിക്കലും ഭൂതബാധിതനാവില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ അനേകം പ്രസംഗകരും തിരുവെഴുത്തിനു വിരുദ്ധമായി വിശ്വാസികളിലെ ഭൂതബാധയെക്കുറിച്ച് പ്രസംഗിക്കയും അനേകരെ ഭയത്തിലേക്കും കുറ്റബോധത്തിലേക്കും തള്ളിവിടുകയും ചെയ്യുന്നു. ഇത്തരം പ്രസംഗകര്‍ക്ക് ഒരിക്കലും തങ്ങള്‍ പറയുന്ന ഈ കാര്യങ്ങള്‍ക്ക് വചനത്തില്‍ നിന്നു യാതൊരു തെളിവും തരാന്‍ കഴിയുകയില്ല. എന്നാല്‍ തങ്ങളുടെ അനുഭവത്തില്‍ ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ വന്നിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ അവര്‍ ദൈവവചനത്തേക്കാള്‍ തങ്ങളുടെ അനുഭവങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നു! അതു തന്നെ അവരുടെ അടിസ്ഥാനം തെറ്റാണെന്നു തെളിയിക്കുന്നു. ക്രിസ്തുവിനും ഭൂതത്തിനും ഒരേ സമയം ഒരു ഹൃദയത്തില്‍ വസിക്കുവാന്‍ കഴിയില്ല. ഇരുളും വെളിച്ചവും ഒരേ സമയം ഒരിടത്തു വസിക്കില്ല. യേശു പ്രസംഗിച്ച പള്ളികളിലെ ചില യഹൂദന്മാര്‍ ഭൂതബാധിതരായിരുന്നു. പക്ഷേ വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസി ഭൂതബാധതനായിരുന്നതായി നാം ഒരിടത്തും വായിക്കുന്നില്ല. (അപ്പൊ. പ്രവൃത്തി 2-ലെ പെന്തക്കോസ്ത് നാളിനു ശേഷം). പൗലോസിനും ഇയ്യോബിനും ഉണ്ടായതുപോലെ പുറത്തു നിന്നും പിശാചിന്റെ ആക്രമണം ഉണ്ടായെന്നു വരാം. അതും ദൈവത്തിന്റെ അനുവാദത്തോടെ മാത്രം. എന്നാല്‍ അതു നിങ്ങളുടെ ആത്മീയവര്‍ദ്ധനയ്ക്ക് ഉതകുമെന്ന് തീര്‍ച്ച. ഒരു വ്യക്തി ഭൂതബാധിതനോ അല്ലയോ എന്ന് ഉറപ്പാക്കാന്‍ താഴെപ്പറയുന്ന മൂന്ന് കാര്യങ്ങള്‍ ഹൃദയപൂര്‍വ്വം ഏറ്റുപറയുവാന്‍ അയാളോടാവശ്യപ്പെടുക: (1) യേശുക്രിസ്തു എന്റെ കര്‍ത്താവാണ്. (2) യേശുക്രിസ്തു ജഡത്തില്‍ വന്നവനും പാപത്തെ ജയിച്ചവനുമാണ്. (3) സാത്താനേ, നിന്നെ യേശുക്രിസ്തു കാല്‍വറി ക്രൂശില്‍ തോല്‍പ്പിച്ചിരിക്കുന്നു. ഞാന്‍ ഇനി ഒരിക്കലും നിന്റേതല്ല. ഭൂതം ബാധിച്ച വ്യക്തികള്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ നിന്നും ഈ കാര്യങ്ങള്‍ ഏറ്റുപറയാന്‍ കഴിയില്ല. രോഗ ബാധിതരാകുന്ന ഓരോസമയത്തും നാം സൗഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. എന്നാല്‍ ഈ രോഗത്തിലൂടെ നമുക്ക് അധികം ആത്മീയവര്‍ദ്ധനയുണ്ടാവുകയും അതിലൂടെ നാം അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ നാം അതു സന്തോഷത്തോടെ സ്വീകരിക്കാന്‍ തയ്യാറാണെന്നു ദൈവത്തോടു പറയുകയും വേണം. പഴയ നിയമത്തില്‍ തന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നവര്‍ക്കു ദൈവം ദീര്‍ഘായുസ്സും ആരോഗ്യവും നന്മയും വാഗ്ദാനം ചെയ്തിരുന്നു. അതില്‍ എന്തൊക്കെ ഉള്‍ക്കൊണ്ടിരിക്കുന്നു.? അത്തരം കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്ന കാലയളവില്‍ മാരകമായ രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഒക്കെ ദൈവം അവരെ കാക്കുന്നു. അപ്രകാരം മാതാപിതാക്കളെ ബഹുമാനിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ദൈവം കാത്തിരുന്നോ? തീര്‍ച്ചയായും. അതു തികച്ചും സത്യവും അര്‍ത്ഥപൂര്‍ണ്ണവുമായ ഒരു വാഗ്ദാനമാണ്. ദൈവം തന്റെ വാക്കു പാലിക്കുന്നതില്‍ മാറാത്തവനും വിശ്വസ്തനുമാണ്. മാതാപിതാക്കളെ ബഹുമാനിക്കുന്ന ഒരു മകനോ മകളോ ദീര്‍ഘായുസ്സുള്ളവനായിരിക്കാന്‍ തക്കവണ്ണം അവന്റെ ആരോഗ്യത്തെയും സാഹചര്യങ്ങളെയും ദൈവം നിയന്ത്രിക്കുന്നു. അപ്രകാരം തന്നെ നാമും ദൈവഹിതം പൂര്‍ത്തിയാക്കുംമുമ്പു മരിക്കാതിരിക്കേണ്ടതിന്നു നമ്മുടെ ജീവനേയും സാഹചര്യങ്ങളേയും ദൈവം നിയന്ത്രിക്കുന്നു. നമ്മുടെ മരണം 33-ലോ 90-ലോ എന്നതല്ല കാര്യം. പുതിയനിയമത്തില്‍ ദീര്‍ഘായുസ്സല്ല ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു നമുക്കറിയാം. ഹൃസ്വമാെങ്കിലും ദീര്‍മാണെങ്കിലും, ദൈവഹിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ഉഴിഞ്ഞുവച്ച ഒരു ജീവിതമാണ് പരമപ്രധാനം.33 വയസ്സുവരെ മാത്രമേ യേശു ജീവിച്ചിരുന്നുള്ളു എങ്കിലും അതിനുള്ളില്‍ പിതാവ് ഏല്‍പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിരുന്നു. ഡേവിഡ് ബ്രെയിനാര്‍ഡ് എന്ന ദൈവദാസന്‍ 29-ാം വയസ്സിലും വാച്ച്മാന്‍ നീ എന്ന ദൈവദാസന്‍ 70-ാം വയസ്സിലുമാണ് മരണമടഞ്ഞത്. നാം അറിയുന്നേടത്തോളം അവര്‍ രണ്ടുപേരും തങ്ങളുടെ ആയുസ്സില്‍ ദൈവം വച്ചിരുന്ന ലക്ഷ്യം തികെച്ചു എന്നതാണ് സുപ്രധാനകാര്യം. ആ ലക്ഷ്യം പൂര്‍ത്തിയാകും വരെ അവരുടെ ആയുസ്സിനെ രോഗമോ അപകടങ്ങളോ ബാധിക്കാതെ ദൈവം നിയന്ത്രിച്ചു എന്നത് സത്യമാണ്. മനുഷ്യശരീരത്തെ ബാധിക്കുന്ന നിരവധി സൂക്ഷ്മജീവികളും രോഗാണുക്കളും ഉണ്ട്. അവയില്‍ ചിലതിനു നമ്മെ കൊല്ലാനുള്ള കഴിവുമുണ്ട്. എന്നാല്‍ അവ നമുക്ക് മാരകമായി വരാതെ അവയെ നിയന്ത്രിക്കാന്‍ ശക്തിയും അധികാരവുമുള്ളവനാണ് ദൈവം. മദ്യപിച്ചു ലക്കുകെട്ടു വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ നമ്മെ ഇടിച്ചു തെറിപ്പിക്കാതെ നിയന്ത്രിക്കാന്‍ ശക്തനാണു ദൈവം. ദൈവത്തിന്റെ ശക്തിയും അധികാരവും നാം നിനയ്ക്കുന്നതിലും എത്രയോ വലുതാണ്. അവിടുന്ന് ഓരോ മാത്രയിലും നമ്മെ കാക്കുന്നു- മയങ്ങാതെ, ഉറങ്ങാതെ, നിതാന്ത ജാഗ്രതയോടെ. ഇക്കാര്യം നമുക്കു വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ സാഹചര്യങ്ങളെ, രോഗങ്ങളെ, അപകടങ്ങളെ എന്നുവേണ്ട യാതൊന്നിനെയും ഭയപ്പെടാതെ നമുക്കു ജീവിക്കുവാന്‍ കഴിയും. നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ മറ്റൊന്നിനെയും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. അധ്യായം 12:മറ്റുള്ളവരെ ഭയത്തില്‍നിന്നു മോചിപ്പിക്കുക ഒരു ആത്മീയനേതാവ് ആളുകളെ തന്നോടുള്ള വിധേയത്വത്തില്‍ നിലനിര്‍ത്തുവാന്‍ ഒരിക്കലും ഭയമെന്ന ആയുധം ഉപയോഗിക്കില്ല, മറിച്ച് അദ്ദേഹം ആളുകളെ ഭയത്തില്‍നിന്നു മോചിപ്പിക്കുന്നവനായിരിക്കും. സാത്താന്റെ ആയുധശാലയിലെ ഒരു ആയുധമാണ് ഭയം. യേശു വന്നത് മനുഷ്യനെ ഭയത്തില്‍ നിന്നു മോചിപ്പിക്കുവാനാണ്. ഓരോ ആത്മീയനേതാവിന്റെയും പ്രവര്‍ത്തനലക്ഷ്യം അതായിരിക്കണം. എബ്രായര്‍ 2:14,15 വാക്യങ്ങളില്‍ യേശു ജഡരക്തങ്ങള്‍ ഉള്ളവനായി വന്നതിന്റെ ഉദ്ദേശ്യം ഭയം കാരണമായി മരണത്തിനും സാത്താനും ജീവപര്യന്തം അടിമകളായിരുന്ന മനുഷ്യരെ ഭയത്തില്‍ നിന്നു മോചിപ്പിക്കേണ്ടതിനായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നു. റോമര്‍ 8:15 ഇപ്രകാരം പറയുന്നു: നാം ഭയപ്പെടുവാന്‍ തക്കവണ്ണം അടിമത്തത്തിന്റെ ആത്മാവിനെയല്ല, മക്കളെന്ന സ്വാതന്ത്ര്യബോധമുളവാകുവാന്‍ തക്കവണ്ണം പുത്രത്വത്തിന്റെ ആത്മാവിനെയത്രേ ദൈവം നമുക്കുതന്നത്. ഇവിടെ ഭയമുണ്ടാക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയും നമ്മെ ദൈവത്തിന്റെ മക്കളാക്കിത്തീര്‍ക്കുന്ന പരിശുദ്ധാത്മാവിനെയും തമ്മില്‍ പൗലോസ് താരതമ്യം ചെയ്യുകയാണ്. ഭയം എപ്പോഴും അടിമത്തം ഉണ്ടാക്കുന്ന ഒന്നാണ്. ലോകമെങ്ങുമുള്ള ആളുകള്‍ ഭയത്തിലാണു ജീവിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മിക്ക വിശ്വാസികള്‍പോലും ഭയത്തിലാണു ജീവിക്കുന്നത്. ഒരുവ്യക്തിക്കു നിങ്ങളെ നന്നായി ഭയപ്പെടുത്താന്‍ കഴിയുമെങ്കില്‍ നിങ്ങളെ അടിമയാക്കാന്‍ അയാള്‍ക്കു കഴിയും. അന്ധാരാധനാസമൂഹങ്ങ(ഈഹെേ)ളുടെ പ്രവര്‍ത്തന തത്വം അതാണ്. തങ്ങളുടെ കൂട്ടം വിട്ടു പോയാല്‍ പോകുന്നയാള്‍ക്കും അയാളുടെ കുടുംബത്തിനും വലിയ ദോഷം ഭവിക്കുമെന്ന ഭയം ഉളവാക്കുവാന്‍ തക്കവണ്ണം ശക്തമായ പ്രസംഗമോ പ്രവചനമോ നടത്താന്‍ കഴിയുന്ന ശക്തമായ ദേഹിബലത്തിന് (ടീൗഹ ജീംലൃ) ഉടമകളായിരിക്കുന്ന നേതാക്കന്മാര്‍ ആളുകളെ ഭയത്തിന്റെ തടവറയില്‍ ആക്കിവയ്ക്കുന്നു. ഇപ്രകാരം ഭീതിയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന ആളുകള്‍ ഒരിക്കലും സംഘടന വിട്ടു പോകാതെ ഭയം അവരെ ഗ്രസിക്കുന്നു. ആ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന എല്ലാകാര്യങ്ങളും തെറ്റായിരുന്നാലും മറിച്ചൊരു തീരുമാനമെടുക്കാന്‍ അവര്‍ക്കു കഴിയില്ല. നേതാവു വ്യഭിചാര വൃത്തിയില്‍ ജീവിക്കുന്ന കാര്യം പരസ്യമായിത്തീര്‍ന്നാല്‍ പോലും ഭയം കാരണം ഒരാളുപോലും അയാളെ ചോദ്യം ചെയ്യാന്‍ മുതിരുകയില്ല. അത്തരത്തിലാണ് ഭയം ആളുകളെ അടിമകളാക്കുന്നത്. തങ്ങളുടെ അധികാരത്തിനു കീഴ്‌പ്പെടുവാനോ, ദശാംശം കൃത്യമായി ലഭിക്കുവാനോ, മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കുവേണ്ടിയോ ക്രിസ്തീയനേതാക്കന്മാര്‍ ജനങ്ങള്‍ക്കു മേല്‍ ഭയം എന്ന ആയുധം എടുത്തു പ്രയോഗിക്കുമ്പോള്‍ അവര്‍ സാത്താന്റെ ആയുധം ഉപയോഗിക്കുന്നവരായിത്തീരുകയാണ്. ആളുകള്‍ ചെയ്യണമെന്നു നാമാഗ്രഹിക്കുന്ന കാര്യങ്ങള്‍ അവരെക്കൊണ്ടു ചെയ്യിക്കുവാന്‍ ഭയമെന്ന ആയുധം നാം ഉയോഗിക്കുവാന്‍ പാടില്ല. ആരെങ്കിലും ഈ ആയുധം ഉപയോഗിച്ചാല്‍ താന്‍ പണിയുന്ന സമൂഹം ക്രമേണ ഒരു കള്‍ട്ടായിമാറും. ദൈവത്തിന്റെ സഭയില്‍ ഓരോ സഹോദരനും സഹോദരിയും തങ്ങളുടേതായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കുവാന്‍ തക്കവണ്ണം സ്വാതന്ത്ര്യമുള്ളവരായിരിക്കണം. തീര്‍ച്ചയായും പാപത്തില്‍ ജീവിക്കുന്നവരെ ശിക്ഷണ നടപടികളിലൂടെ ക്രമമുള്ളവരാക്കിയെടുക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. എന്നാല്‍ അവരെ ശാപത്തിന്റെയും ശിക്ഷാവിധിയുടെയും ഭീതിയില്‍ തളയ്ക്കുവാന്‍ പാടില്ല. ദശാംശം കൊടുക്കാത്തവര്‍ ആ പണം ആശുപത്രിയിലും ഡോക്ടര്‍മാര്‍ക്കുമായി ചെലവഴിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തുന്ന സഭാ ശുശ്രൂഷകന്മാരുണ്ട്. ഇതു തികച്ചു ഭോഷത്തമാണ്. അത്തരം ഭയങ്ങളില്‍ നിന്നും ആളുകളെ വിടുവിക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. ആളുകള്‍ കൊടുക്കുന്നതു ഭയത്തോടെയല്ല- സന്തോഷത്തോടെയാകണം. ഭീഷണിപ്പെടുത്തി തട്ടിപ്പറിക്കുന്ന പണം ദൈവത്തിനാവശ്യമില്ല. ഇപ്രകാരം പിടിച്ചു പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ ന്യായാസനത്തിങ്കല്‍ ഇപ്പോഴോ പിന്നീടോ ഉത്തരം പറയേണ്ടിവരും. പഴയനിയമകാലത്ത് ആളുകള്‍ ദൈവത്തെ സേവിച്ചിരുന്നതു ഭയത്തില്‍ നിന്നായിരുന്നു. ദൈവത്തിന്റെ പ്രമാണങ്ങളെ അനുസരിക്കാത്തവര്‍ക്ക് ദാരിദ്ര്യവും രോഗവും ഭ്രാന്തും ശത്രു പീഡയും മറ്റും ആവര്‍ത്തനം 28-ല്‍ മുന്നറിയിപ്പായി നല്‍കിയിരുന്നു. ആളുകള്‍ ഭയപ്പെട്ട് അനുസരിച്ചിരുന്നു. ദശാംശം കൊടുക്കാതിരുന്നാല്‍ തങ്ങള്‍ ശാപഗ്രസ്തരായിത്തീരും എന്നു മാലാഖി ആളുകളോടു പറഞ്ഞു (മാലാ. 3:10). എന്നാല്‍ ആതൊക്കെ ന്യായപ്രമാണ കാലത്തെ കാര്യങ്ങളാണ്. ഇത്തരം അടിമത്തങ്ങളില്‍ (ഭയത്താല്‍ നിയമങ്ങള്‍ക്ക് അടിമകളാക്കുന്ന രീതികളില്‍ ) നിന്നു നമ്മെ സ്വതന്ത്രരാക്കുവാനാണ് യേശുവന്നത്. യോഹന്നാന്‍ സ്‌നാപകന്റെ പിതാവായ സെഖര്യാവ് പുതിയ നിയമത്തെക്കുറിച്ച് ഇപ്രകാരം പ്രവചിച്ചു പറഞ്ഞു: ”ഭയം കൂടാതെ തിരുമുമ്പില്‍ ആരാധിക്കുവാന്‍ കൃപ നല്കും.” (ലൂക്കോ. 1:74) നിങ്ങളുടെ ജീവിതത്തില്‍ ഭയത്തില്‍നിന്നും നിങ്ങള്‍ ചെയ്യുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ? ബൈബിള്‍ രാവിലെതോറും വായിച്ചില്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും ദുരന്തം സംഭവിക്കുമെന്ന ഭയത്തില്‍ നിന്നാണോ നിങ്ങള്‍ വായിക്കുന്നത്? അതു വെറും അന്ധവിശ്വാസമാണ്. ഒരു അന്ധവിശ്വാസമെന്നോണം ആരും ബൈബിള്‍ വായിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ ഭയങ്ങളില്‍ നിന്നും സ്വതന്ത്രരാകുവാന്‍ തക്കവണ്ണം തന്റെ തീവ്ര സ്‌നേഹത്തെ നിങ്ങള്‍ അറിയുവാന്‍ അവിടുന്നാഗ്രഹിക്കുന്നു. നമ്മെ യേശുവിന്റെ രക്തത്താല്‍ കഴുകുകയും അതോടൊപ്പം നമ്മെ നീതീകരിക്കുകയും കൂടി ചെയ്തതിന്റെ ഉദ്ദേശ്യം നാം ഒരു കാരണവശാലും സാത്താനു വശപ്പെട്ടു കുറ്റബോധത്തിന്നടിമകളായിത്തീരാതിരിക്കുവാനാണ്. ആളുകളില്‍ കുറ്റബോധവും ഭയവുമുണ്ടാക്കുന്ന ശുശ്രൂഷ ഒരിക്കലും ദൈവത്തില്‍ നിന്നല്ല. കൂടുതല്‍ ബന്ധനത്തിലേക്ക് ആളുകളെ നയിക്കുവാനല്ല- പൂര്‍ണ്ണമായും സ്വതന്ത്രരാക്കുവാനാണ് യേശുവന്നത്. അധികം വിശ്വാസികളും തങ്ങളുടേതായ പ്രശ്‌നങ്ങളാല്‍ വളരെ ഭാരപ്പെടുന്നവരാണ്. അതിനുമേല്‍ അവര്‍ സഭായോഗങ്ങളിലേക്കു വരുന്നതു മൂലം അധികമായ ഭാരം നാം ചുമത്തുന്നതു ശരിയല്ല. അവര്‍ സ്വതന്ത്രരാകുവാനും ധൈര്യപ്പെടുവാനും തക്കവണ്ണമാണു നാം സഹായിക്കേണ്ടത്; ഭാരപ്പെട്ടും നിരാശരായും മടങ്ങിപ്പോകേണ്ടതിനല്ല. കര്‍ത്താവു തന്റെ ജനത്തിന്‍ നടുവില്‍ ഘോഷിച്ചാനന്ദിക്കുന്നു. അവിടുന്ന് തന്റെ ജനത്തില്‍ അത്യന്തം സന്തോഷിക്കുന്നു. ഇതത്രെ നാം ജനത്തോടു പ്രഖ്യാപിക്കേണ്ടത്. സഭായോഗങ്ങളില്‍ നാം കര്‍ത്താവിനെ സ്തുതിക്കുന്നതിന്റെ ഉദ്ദേശ്യംതന്നെ നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തെയും നമ്മില്‍ അവിടുന്നു സന്തോഷിക്കുന്നതിനെയും ആനന്ദിക്കുന്നതിനെയും ഘോഷിക്കുവാനാണ്. ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നു. നാം നന്മയുള്ളവരായതുകൊണ്ടല്ല- അവിടുന്നു നമ്മെ സ്‌നേഹിച്ചിരിക്കകൊണ്ട്. നമ്മില്‍ ഒരു നന്മയുമില്ലാതിരിക്കുമ്പോള്‍ത്തന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. അങ്ങനെയെങ്കില്‍ മാനസാന്തരപ്പെട്ടവരായ നമ്മെ അവിടുന്ന് എത്രയധികം സ്‌നേഹിക്കും? എങ്കിലും ദൈവത്തിന്റെ മക്കളില്‍ തന്റെ സ്വന്തം മക്കളേക്കാള്‍ അധികം കുറ്റബോധം ഉളവാക്കുവാന്‍ സാത്താനു കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമുക്കല്ല, സാത്താന്റെ മക്കള്‍ക്കാണ് അധികം കുറ്റബോധം തോന്നേണ്ടത്. എന്നാല്‍ അവര്‍ വഞ്ചനയുടെ ഒരു ലോകത്തില്‍ ജീവിക്കയും അതില്‍ സന്തോഷമുള്ളവരായിരിക്കയും ചെയ്യുന്നു. ഏറ്റവും സന്തോഷമുള്ളവരായിരിക്കേണ്ട ദൈവമക്കള്‍ കുറ്റബോധത്തിന്റെയും അയോഗ്യരെന്ന ബോധത്തിന്റെയും പിടിയില്‍ ജീവിക്കുന്നു. ഈ ബോധം അവിശ്വാസത്തില്‍ നിന്നുണ്ടാകുന്നതാണ്. ധാരാളം വിശ്വാസികളും പരിശുദ്ധാത്മാവില്‍ നിറഞ്ഞവരെന്ന് അവകാശപ്പെടുന്നവരാണ്. എങ്കിലും അവര്‍ ഭയത്തിന്റെയും കുറ്റബോധത്തിന്റെയും പിടിയിലാണ്. പരിശുദ്ധാത്മാവില്‍ നിറഞ്ഞു എന്നവകാശപ്പെടുന്ന ഒരു വ്യക്തി ഭയത്തിനടിമയാകുന്നതെങ്ങനെ? ഏതെങ്കിലും കള്ള പ്രവാചകന്‍ വന്ന് അവര്‍ക്കു വരാനിരിക്കുന്ന ഒരു നഷ്ടത്തെക്കുറിച്ചു പ്രവചിക്കുന്നു. ഉടന്‍തന്നെ അവര്‍ ഭയത്തിന്റെ പിടിയിലാകുന്നു. തുടര്‍ന്ന് ആ കള്ളപ്രവാചകന്‍ അവരില്‍ നിന്നും പണം തട്ടുകയും ദൈവത്തിന്റെ സംരക്ഷണത്തിനായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അയാള്‍ മറ്റ് ഏതെങ്കിലും ഒരു കുടുംബത്തെ വഞ്ചിക്കുന്നതിന് അങ്ങോട്ടു നീങ്ങുന്നു. ഇത്തരം കള്ള പ്രവാചകന്മാരെ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ജനഹൃദയത്തില്‍ ഭയം വിതച്ചുകൊണ്ടു ചുറ്റിക്കറങ്ങുന്ന ധാരാളം കള്ള പ്രവാചകന്മാര്‍ ഇന്നു ലോകത്തിലുണ്ട്. പതിനായിരക്കണക്കിനു കള്ളപ്രവാചകന്മാര്‍ നമുക്കെതിരെ പ്രവചിക്കട്ടെ. യാതൊരു തിന്മയും നമ്മെ സ്പര്‍ശിക്കയില്ല. അത് അവരെത്തന്നെ വലയം പോലെ ചുറ്റി ബന്ധിക്കും. ഈ സത്യം നാം സഭകളില്‍ പഠിപ്പിക്കയും ആളുകളെ സ്വാതന്ത്ര്യവും ധൈര്യവും ഉള്ളവരാക്കുകയും വേണം. നമ്മില്‍ ഏതെങ്കിലും ഒരു ഭയം കുടികൊള്ളുന്നുവെങ്കില്‍ നമുക്കു ദൈവസന്നിധിയില്‍ വിശ്വാസവും സാത്താന്റെ മുമ്പില്‍ ധൈര്യവും ഉണ്ടാവില്ല. നാം ദൈവത്തെ ഭയപ്പെടുന്നുവെങ്കില്‍ മറ്റൊരു ഭയത്തിനും നമ്മില്‍ ഇടമുണ്ടാവുകയുമില്ല. ഭയം സാത്താന്റെ ആയുധമാണ്. തന്റെ ശുശ്രൂഷയില്‍ ഭയം എടുത്തുപയോഗിക്കുന്ന ഏതൊരു വ്യക്തിയും സാത്താന്റെ കൂട്ടാളിയാണ്. യേശു ആളുകളോടു നരകത്തെക്കുറിച്ചും ശിക്ഷാവിധിയെക്കുറിച്ചും ഒക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കലും അവരെ ഭയപ്പെടുത്തുമാറുള്ള വര്‍ണ്ണനകള്‍ ഉപയോഗിച്ചിട്ടില്ല. തന്നെ വിട്ടുപോയ ശിഷ്യന്മാരെ ആരെയും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു ഭയപ്പെടുത്തിയിട്ടുമില്ല. യജമാനന്മാര്‍ ദാസന്മാരെ ഭീഷണിപ്പെടുത്തരുതെന്നു ബൈബിള്‍ കല്പിച്ചിരിക്കുന്നു (എഫെ. 6:9). ഭയം സാത്താന്റെ ആയുധമെന്ന നിലയ്ക്ക് ദൈവത്തിന്റെ ദാസന്മാരായ നമുക്ക് എങ്ങനെയാണ് അതെടുത്ത് ഉപയോഗിക്കാന്‍ കഴിയുക? എങ്കിലും തങ്ങളുടെ ആടുകളുടെ നേരെ ആ ആയുധം ഉപയോഗിക്കുന്ന ധാരാളം ക്രിസ്തീയ നേതാക്കന്മാര്‍ ഉണ്ട്. നമ്മെക്കുറിച്ച് ആളുകള്‍ ദൂഷണം പറയുകയും നമുക്കു നേരെ അസഭ്യം പറയുകയും ചെയ്താല്‍ പോലും ദൈവകോപം അവര്‍ക്കുണ്ടാകുമെന്നു പറഞ്ഞ് അവരെ ഭയപ്പെടുത്തുവാന്‍ നമുക്ക് അവകാശമില്ല. പരീശന്മാര്‍ യേശുവിനെ ”ഭൂതങ്ങളുടെ തലവനായ ബെയേത്സെബൂല്‍” എന്നു വിളിച്ചു. യേശു തന്റെ മറുപടിയില്‍ അവരെ ഭീഷണിപ്പെടുത്താതെ അവരോടു ക്ഷമിച്ചതായി പ്രഖ്യാപിക്കമാത്രം ചെയ്തു (മത്താ. 12:24,32).അതാണു നമുക്കുള്ള മാതൃക. നാം ആളുകളോടു സംസാരിക്കുമ്പോള്‍ നമ്മുടെ വാക്കുകളിലൂടെ പുറത്തുവരുന്ന ഒരു ആത്മാവുണ്ട്. നാം അത് തിരിച്ചറിയുന്നുണ്ടാവില്ല. പക്ഷേ അതവിടെയുണ്ട്. നമുക്കു വായ്‌നാറ്റമുണ്ടെങ്കില്‍ നമുക്കു പലപ്പോഴും അതറിയാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് അതുവേഗംതന്നെ അറിയാന്‍ കഴിയും. നമ്മുടെ ആത്മാവില്‍ നിന്നു പുറപ്പെടുന്ന ദുര്‍ഗന്ധവും അത്തരത്തിലാണ്. നാം പ്രസംഗിക്കുന്നതു വിശുദ്ധിയെക്കുറിച്ചായിരിക്കുമെങ്കിലും വിശുദ്ധിയുടെ ആത്മാവായിരിക്കില്ല പുറത്തേക്കു വരുന്നത്. നാം പ്രസംഗിക്കുന്നതു താഴ്മയെക്കുറിച്ചായിരിക്കും. പക്ഷേ പുറത്തേക്കു വരുന്ന ആത്മാവു നിഗളത്തിന്റേതായിരിക്കും. രണ്ടു സഹോദരന്മാര്‍ താഴ്മയെക്കുറിച്ചു പ്രസംഗിക്കുന്നു. ഒരാള്‍ താഴ്മയുടെ ആത്മാവില്‍ സംസാരിക്കുകയും താഴ്മയുടെ ആത്മാവിനെ മറ്റുള്ളവരിലേക്കു പ്രസരിപ്പിക്കയും ചെയ്യുന്നു. മറ്റേയാള്‍ നിഗളത്തിന്റെ ആത്മാവില്‍ സംസാരിക്കയും ആ ആത്മാവിനെ മറ്റുള്ളവരിലേക്കു കടത്തിവിടുകയും ചെയ്യുന്നു. പ്രസംഗവിഷയം രണ്ടും ഒന്നുതന്നെ. പ്രസംഗകര്‍ തമ്മിലുള്ള ഈ വ്യത്യാസം നാം തിരിച്ചറിഞ്ഞേ മതിയാകൂ. അതുപോലെ തന്നെ ഭയത്തിന്റെ ഒരു ആത്മാവിനെ നമുക്കു വ്യാപരിപ്പിക്കാന്‍ കഴിയും- നമ്മുടെ ഉള്ളില്‍ ഭയം നിറഞ്ഞിരിക്കുന്നു എങ്കില്‍. നാം ദൈവവചനം പ്രസംഗിക്കുന്ന രീതിയിലൂടെ മറ്റുള്ളവരെ കുറ്റബോധത്തിന്റെ പിടിയിലാക്കാന്‍ നമുക്കു കഴിയും. നാം ആത്മാര്‍ത്ഥതയുള്ളവരായിരിക്കാം; പക്ഷേ നമ്മില്‍നിന്നു പുറത്തേക്കു വരുന്ന ആത്മാവു മറ്റുള്ളവരെ ബന്ധനത്തിലേക്കു നയിക്കുന്നു. നമ്മുടെ സന്ദേശങ്ങളുടെ ഫലസിദ്ധി നമ്മുടെ ഹൃദയത്തില്‍ നിന്നു പുറത്തേക്കുവരുന്ന ആത്മാവിനെ ആശ്രയിച്ചിരിക്കുന്നു. അല്ലാതെ തലച്ചോറില്‍ നിന്നു പുറത്തുവരുന്ന അറിവിലല്ല. നാം ഒരു സന്ദേശമല്ല ജീവനാണ് മറ്റുള്ളവരിലേക്കു പകരുന്നത്. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഭയത്തിനടിമയെങ്കില്‍ നിങ്ങളുടെ ശ്രോതാക്കളിലേക്ക് ആ ഭയം പകരപ്പെടുകയും അവര്‍ അതിനാല്‍ മലിനമാക്കപ്പെടുകയും ബന്ധനത്തിലായിത്തീരുകയും ചെയ്യും. അതുനിങ്ങളുടെ ശരീരത്തിലുള്ള ഒരു രോഗം പോലെയാണ്. അതു നിങ്ങളില്‍നിന്നും നിങ്ങളുടെ കുട്ടികളിലേക്കു സംക്രമിക്കുന്നു. ഇക്കാരണത്താല്‍ നമ്മുടെ ഉള്ളില്‍ നിന്നും എല്ലാത്തരത്തിലുള്ള ഭയവും നാം പുറത്താക്കേണ്ടിയിരിക്കുന്നു. മനുഷ്യഭയം, സാത്താന്‍ഭയം, രോഗഭയം, മരണഭയം, വിരുദ്ധസാഹചര്യങ്ങളെക്കുറിച്ചുള്ള ഭയം, ആപത്ഭയം, ദാരിദ്ര്യഭയം (നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് അതൊരു യഥാര്‍ത്ഥഭയം തന്നെ) നമ്മുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമോ ജോലിയോ കിട്ടുമോ എന്ന ഭയം തുടങ്ങി നിരവധി ഭയങ്ങളില്‍ നിന്നും നാം വിടുതല്‍ പ്രാപിക്കേണ്ടിയിരിക്കുന്നു. ദൈവഭയവും ദൈവത്തിലുള്ള വിശ്വാസവും മാത്രമാണ് നമ്മില്‍ നിന്നും എല്ലാ ഭയങ്ങളെയും നീക്കുവാനുള്ള ഏകവഴി. നാം ദൈവത്തെ ഭയപ്പെടുന്നു എങ്കില്‍ നാം ആരെയും ഒന്നിനെയും ഭയപ്പെടില്ല. നാം ദൈവത്തില്‍ ആശ്രയിക്കുന്നു എങ്കില്‍ അവിടുന്നുതന്നെ അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്നു എന്നും തന്നെ മാനിക്കുന്നവരെ അവിടുന്നു മാനിക്കുന്നു എന്നും നാം അറിയുന്നു. വിശ്വാസം നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നു എങ്കില്‍ ഭയത്തിന് അവിടെ ഇടം ഉണ്ടാവില്ല- ഇടയ്ക്കിടെ ഭയത്തിന്റെ നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടായേക്കാമെങ്കില്‍ക്കുടി കൂടി. നമ്മുടെ ചിന്തയെ ഭരിക്കുന്നതെന്താണ് എന്നുള്ളതാണു പ്രധാന ചോദ്യം. ഭയമാണോ വിശ്വാസമാണോ? അതുപോലെ നാം നമ്മോടു ചോദിക്കേണ്ട മറ്റൊരു പ്രധാനചോദ്യം: ഭയമെന്ന ആയുധമുപയോഗിച്ചു മറ്റുള്ളവരെ ഭരിക്കാന്‍ നാം ശ്രമിക്കാറുണ്ടോ? അധ്യായം 13:സ്വയം താഴ്ത്തുക ഒരു ആത്മീയ നേതാവ് എപ്പോഴും സ്വയം താഴുവാന്‍ തയ്യാറായിരിക്കും. ദൈവം നിഗളികളോട് എതിര്‍ത്തു നില്‍ക്കുന്നു. താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുന്നു. ദൈവത്തിന്റെ ബലമുള്ള കരങ്ങള്‍ക്കു കീഴില്‍ ആകുവാന്‍ തക്കവണ്ണം നാം താഴ്മയുള്ളവരെങ്കില്‍ അവിടുന്നു തക്കസമയത്തു നമ്മെ ഉയര്‍ത്തും. (1പത്രൊ. 5:5,6) ഉയര്‍ത്തുക എന്നാല്‍ നാം ലോകത്തിലോ ക്രൈസ്തവസമൂഹത്തിലോ വലിയ ആളുകള്‍ ആവുക എന്നല്ല അതിന്നര്‍ത്ഥം. ആളുകള്‍ നമ്മെ ആദരിക്കും എന്നുമല്ല. ദൈവം ആഗ്രഹിക്കുന്ന ശുശ്രൂഷകളും ലക്ഷ്യങ്ങളും നമ്മുടെ ജീവിതത്തില്‍ നിറവേറ്റുവാന്‍ തക്കവണ്ണം ദൈവം ആത്മീയമായി നമ്മെ ഉയര്‍ത്തും എന്നത്രേ. എന്നാല്‍ അതിന്റെ അടിസ്ഥാനം നാം എത്രമാത്രം നമ്മെ താഴ്ത്തുന്നു എന്നതിലാണ്. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എങ്ങനെയും വലിയവരാകുക എന്ന് അഭിലഷിക്കുന്നവരെക്കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു എന്നു നമുക്കറിയാം. ഓരോ രാഷ്ട്രീയക്കാരന്റെയും ഓരോ ബിസിനസ്സുകാരന്റെയും അഭിലാഷം അതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ക്രിസ്തുവിന്റെ ദാസന്മാര്‍ എന്നു അവകാശപ്പെടുന്നവരുടെയും ഉള്ളിലെ അഭിലാഷം മറിച്ചല്ല. വലിയവരാകുക- ലോകത്തിന്റെ ദൃഷ്ടിയില്‍ മാനിതരാവുക എന്നതുതന്നെ. അവരും ‘റവറന്റ് ഡോക്ടര്‍’,’ചെയര്‍മാന്‍’,’പ്രസിഡന്റ്’ എന്നീ പട്ടങ്ങളും പദവികളും മോഹിക്കുന്നു. ലോകത്തിലെ ഏതു പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നിലവാരത്തെക്കാള്‍ ഒട്ടും വ്യത്യസ്തമല്ല ക്രൈസ്തവ സമൂഹത്തിന്റെ നിലവാരവും. യുവതലമുറ കാണുന്നതു സിനിമാതാരങ്ങളെപ്പോലെ വെള്ളിവെളിച്ചത്തില്‍ മിന്നുന്ന, പഞ്ചനക്ഷത്ര സുഖങ്ങളും ആഡംബരകാറുകളും ആസ്വദിക്കുന്ന, പടുകൂറ്റന്‍ യോഗങ്ങളിലെ വിശാലവേദികള്‍ പങ്കിടുന്ന തങ്ങളുടെ നേതാക്കന്മാരെയാണ്. ദൈവത്തിന്റെ വഴികളെക്കുറിച്ച് അജ്ഞരായ അവരും ആ നേതാക്കളുടെ ഔന്നത്യങ്ങളിലേയക്ക് തങ്ങള്‍ എത്തുന്ന ആ സുദിനവും കാത്ത് അവരുടെ പാതയെ അനുഗമിക്കുന്നു. ഈ നേതാക്കന്മാര്‍ തങ്ങളുടെ ജീവകാലമത്രയും വിശ്വസ്തരായിരുന്നതിന്റെ പ്രതിഫലമാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ അനുഗ്രഹങ്ങള്‍ എന്ന് കരുതുന്നു. തങ്ങളും വിശ്വസ്തരായിരുന്നാല്‍ തങ്ങള്‍ക്കും ഇതു ലഭിക്കുമെന്ന് അവരുടെ പിന്‍ഗാമികളും കരുതുന്നു. ഈ പ്രസംഗകര്‍ ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നും ലഭിക്കുന്ന പാരിതോഷികങ്ങളാല്‍ സമ്പന്നരാകുന്നത് ഈ യുവാക്കള്‍ കാണുമ്പോള്‍ തങ്ങളും ഇപ്രകാരം സമ്പന്നരാകുന്ന ഒരു ദിനം വരുമെന്ന് അവര്‍ സ്വപ്നം കാണുന്നു. ഈ യുവാക്കളായവരുടെ മാതൃക യേശുക്രിസ്തുവല്ല മറിച്ച് സിനിമാതാര സദൃശരായ, സമ്പന്നരായ, ഈ പ്രസംഗകരത്രേ. ഇതത്രേ ഇന്നത്തെ ക്രൈസ്തവ സമൂഹത്തിലെ ദുരന്തം. കര്‍ത്താവിനെ പിന്‍പറ്റുന്നതിലൂടെ നാം സമ്പന്നരാവുകയോ പ്രശസ്തരാവുകയോ അല്ല ദൈവഭയമുള്ളവരാകുകയത്രേ ചെയ്യുന്നത് എന്നതാണു നാം നമ്മുടെ ഉപദേശത്തിലൂടെയും ജീവിതത്തിലൂടെയും യുവതലമുറയ്ക്കു കൈമാറേണ്ട സന്ദേശം. അതേസമയം നാം നിന്ദിക്കപ്പെടുകയും തെറ്റിധരിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്‌തേക്കാം. പീഡിപ്പിക്കപ്പെട്ടേക്കാം. എന്നാല്‍ നാം നമ്മെ ഉപദ്രവിക്കുന്നവരെ സ്‌നേഹിക്കുന്നവരും ശപിക്കുന്നവരെ അനുഗ്രഹിക്കുന്നവരുമായിത്തീരും. ഇതത്രേ നാം അടുത്ത തലമുറയ്ക്കു കൈമാറേണ്ടത്. അല്ലെങ്കില്‍ ജഡികരായ ഇന്നത്തെ പ്രസംഗകരെ അവര്‍ പിന്‍പറ്റുകയും ‘മറ്റൊരു യേശുവിനെ’ സേവിക്കുകയും ചെയ്യും. ദൈവത്തിന്റെ ബലിഷ്ഠമായ കൈകള്‍ക്കു കീഴിലമരുക എന്നതിന്റെ അര്‍ത്ഥം ദൈവം നമുക്കു നല്‍കുന്ന എല്ലാ സാഹചര്യങ്ങളെയും സന്തോഷത്തോടെ സ്വീകരിക്കുക എന്നതാണ്. ദൈവം ഉന്നതനും നാം എളിയവരും ആകേണ്ടതിന്നത്രേ അപ്രകാരമുള്ള സാഹചര്യങ്ങളെ നാം പ്രയോജനപ്പെടുത്തേണ്ടത്. നാം എളിയവരും ബലഹീനരുമാകുമ്പോള്‍ ആളുകള്‍ നമ്മെ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കാന്‍ പഠിക്കും. കര്‍ത്താവിന്റെ ഒരു ദാസന്‍ എന്ന നിലയില്‍ ഞാന്‍ എന്നെ വിമര്‍ശിക്കുന്നവരെക്കാളധികം ഭയപ്പെടുന്നത് എന്നെ ബഹുമാനിക്കുന്നവരെയാണ്. പലരും തങ്ങളെ സംബന്ധിച്ച ദൈവഹിതം എന്നിലൂടെ അറിയുവാന്‍വേണ്ടി എന്നെ സമീപിക്കാന്‍ തക്കവണ്ണം എന്നെ ബഹുമാനിക്കുന്നു. പഴയ നിയമകാലത്തായിരുന്നു അത്തരം കാര്യങ്ങള്‍ക്ക് ആളുകള്‍ പ്രവാചകരെ സമീപിക്കാറുണ്ടായിരുന്നത് എന്നുപറഞ്ഞ് ഞാന്‍ അതു നിരസിക്കാറുണ്ട്. പുതിയ നിയമത്തില്‍ മുതിര്‍ന്നവരോ ഇളയവരോ ആകട്ടെ, ആര്‍ക്കും നേരിട്ട് ദൈവഹിതം വ്യക്തിപരമായി അറിയുവാന്‍ തക്കവണ്ണം ദൈവത്തിന്റെ അടുക്കല്‍ ചെല്ലുവാന്‍ കഴിയും. എബ്രാ 8:11ല്‍ പുതിയനിയമത്തിലൂടെ ദൈവം നല്‍കുന്ന അവകാശമായി ഇതു രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ നമുക്കു പരിശുദ്ധാത്മാവിനെ പ്രാപിക്കാം, അവിടുന്നു നമുക്കു വഴികാട്ടിയായിരിക്കുന്നു. അതുകൊണ്ടു ഞാന്‍ എന്റെ സഹോദരന്മാരോടു പറയാറുണ്ട്: ”ഞാന്‍ നിങ്ങള്‍ക്കു ഉപദേശങ്ങള്‍ തരാം. എനിക്ക് ഒരിക്കലും നിങ്ങള്‍ക്കുവേണ്ടി ദൈവഹിതം കണ്ടെത്താന്‍ കഴിയില്ല”. എന്റെ ശുശ്രൂഷയുടെ ആദ്യസമയങ്ങള്‍ മുതല്‌ക്കേ ഞാന്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു. അതിന്റെ ഫലമായി ഞങ്ങളുടെ സഭകളില്‍ സഹോദരന്മാര്‍ ദൈവത്തെ അറിയുന്നവരായിത്തീര്‍ന്നു. അവര്‍ക്ക് എന്നെ ആശ്രയിക്കേണ്ടിവരുന്നില്ല. അവര്‍ തലയായ ക്രിസ്തുവുമായി നേരിട്ടു ബന്ധമുള്ളവരായിത്തീര്‍ന്നിരിക്കുന്നു. അപ്രകാരം ഞങ്ങളില്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ പണി വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. ക്രിസ്തുശരീരത്തിന്റെ പണിയുടെ ഒന്നാമത്തെ തത്വം ഇതാണ്. നാം ആളുകളെ നമ്മില്‍നിന്നു വേഗം സ്വതന്ത്രരാക്കുകയും കര്‍ത്താവുമായി നേരിട്ടുള്ള ഒരു ബന്ധത്തിലേക്കുവരുവാന്‍ സഹായിക്കുകയും വേണം. ഇക്കാര്യത്തില്‍ കഴിഞ്ഞ കാലത്തു നമുക്കുണ്ടായ പരാജയങ്ങളെക്കണ്ട് നാം നമ്മെ താഴ്ത്തുകയും ആഴമായി അനുതപിക്കുകയും വേണം. ക്രിസ്തു നമ്മില്‍ വളരുവാന്‍ തക്കവണ്ണം നാം കുറയണം. ക്രിസ്തു നമ്മില്‍ വളരുവാന്‍ തക്കവണ്ണം ദൈവം നമ്മെ പലസാഹചര്യങ്ങളിലൂടെയും കടത്തുകയും നമ്മെ ചെറുതാക്കുകയും ചെയ്യും. നാം ചെറുതാകുവാന്‍ നമ്മെ അനുവദിക്കുന്നുവെങ്കില്‍ ദൈവത്തിന്റെ ഉദ്ദേശ്യം നമ്മില്‍ നിറവേറും. നമ്മെതാഴ്ത്തുക എന്നതില്‍ നാം തെറ്റുചെയ്തവരോടു ക്ഷമ ചോദിക്കുക എന്ന കാര്യവും ഉള്‍പ്പെടുന്നു. കര്‍ത്താവിന്റെ ദാസന്മാര്‍ എന്ന നിലയില്‍ നാം എല്ലാവരുടെയും ദാസന്മാരായിരിക്കുകയും അവര്‍ക്ക് ഒരു അനുഗ്രഹമായിത്തീരുകയും വേണം. നാം തെറ്റുകള്‍ ചെയ്യുമ്പോള്‍ പെട്ടെന്നുതന്നെ അതു തിരിച്ചറിയുകയും ആവശ്യമെങ്കില്‍ ക്ഷമാപണം നടത്തുകയും ചെയ്യാന്‍ തക്കവണ്ണം ഒരുക്കമുള്ളവരായിരിക്കണം. തെറ്റുകള്‍ പറ്റാത്ത ഒരേ ഒരു വ്യക്തി ദൈവം മാത്രമാണ്. കുട്ടികളോ, വേലക്കാരോ, യാചകരോ ആരോടായിരുന്നാലും എന്റെ സ്ഥാനവും മാനവും നോക്കാതെ ക്ഷമചോദിക്കാന്‍ തയ്യാറാണെന്നു ഞാന്‍ കര്‍ത്താവിനോടു പറഞ്ഞിട്ടുണ്ട്. ഞാന്‍ അതു ചെയ്തിരിക്കുന്നു. ദൈവം എന്നെ അനുഗ്രഹിച്ചുമിരിക്കുന്നു. നിങ്ങളുടെ ആടുകളുടെ മുമ്പില്‍ ഒരിക്കലും വ്യാജമായ ഒരു മാന്യതയും അണിഞ്ഞു നില്‍ക്കുവാന്‍ പാടില്ല. നിങ്ങള്‍ തെറ്റു ചെയ്തിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്തതു തെറ്റാണെന്നും അതില്‍ ദുഃഖമുണ്ടെന്നും തുറന്നു സമ്മതിക്കുക. നിങ്ങളോടുള്ള മതിപ്പും ആദരവും അതുകൊണ്ടു കുറയുകയില്ല, കൂടുകയേ ഉള്ളു. നിങ്ങള്‍ക്കു തെറ്റുപറ്റുകയില്ലെന്നു നടിക്കേണ്ട ആവശ്യമെന്താണ്? ഒരിക്കല്‍ ഒരു കോളജ് വിദ്യാര്‍ത്ഥി തന്റെ പ്രഫസറോടു ഒരു ചോദ്യം ചോദിച്ചതിനെപ്പറ്റി ഞാന്‍ ഇപ്രകാരം കേട്ടിട്ടുണ്ട്. പ്രഫസര്‍ തന്റെ ചോദ്യത്തിനു ‘അറിഞ്ഞുകൂടാ’ എന്നായിരുന്നു ഉത്തരം നല്‍കിയത്. അതോടെ വിദ്യാര്‍ത്ഥിക്കു പ്രഫസറിലുള്ള മതിപ്പു വര്‍ദ്ധിച്ചു. അദ്ദേഹത്തിന്റെ താഴ്മയില്‍ മാത്രമല്ല ആര്‍ജ്ജവത്തിലും. അറിഞ്ഞുകൂടാത്തതു പഠിപ്പിക്കാതിരിക്കുക എന്നതില്‍. ഞാന്‍ ദൈവമല്ലാത്തതിനാല്‍ എന്റെ ജീവിതാന്ത്യം വരെയും തെറ്റുകള്‍ പറ്റാവുന്ന ഒരു വ്യക്തിതന്നെയാണു ഞാന്‍ എന്ന് എന്റെ സഭയിലെ വിശ്വാസികളോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ ഭൂമിയില്‍ ജീവിക്കുന്ന നാളത്രയും എനിക്കു തെറ്റുകള്‍ സംഭവിച്ചുകൊണ്ടിരിക്കും. എന്നാല്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ക്കു മുമ്പു ചെയ്തത്ര വലിയ മടയത്തരങ്ങളായിരിക്കില്ല അവ എന്നുമാത്രം. കാരണം മുന്‍കാലതെറ്റുകളില്‍നിന്നും ഞാന്‍ പലതും പഠിച്ചിരിക്കുന്നു. വീഴ്ചകള്‍ എന്റെ ജ്ഞാനം വര്‍ദ്ധിപ്പിച്ചിരിക്കുന്നു, പൂര്‍ണ്ണനാകുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും. നിങ്ങളില്‍ പലരും വിവാഹിതരാണ്. യാതൊരു ഉദ്ദേശ്യവും കൂടാതെ തികച്ചും അവിചാരിതമായി നിങ്ങളുടെ ഭാര്യയെ വ്രണപ്പെടുത്തുക വളരെ എളുപ്പമാണെന്നു നിങ്ങള്‍ക്കറിയാം. നിങ്ങള്‍ നല്ല ഉദ്ദേശ്യത്തോടെ എന്തെങ്കിലും പറഞ്ഞെന്നുവരാം. എന്നാല്‍ നിങ്ങളുടെ ഭാര്യ നിങ്ങള്‍ പറഞ്ഞതു തെറ്റിദ്ധരിച്ചു. അല്ലെങ്കില്‍ മറിച്ച് നിങ്ങളുടെ ഭാര്യ പറഞ്ഞതു നിങ്ങള്‍ തെറ്റിദ്ധരിച്ചു എന്നിരിക്കട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എന്തുചെയ്യും? ഞാന്‍ ഇങ്ങനെ പറയട്ടെ: നിങ്ങള്‍ നിങ്ങളുടെ നല്ല ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിലേക്കു കടക്കുന്നതിനു പകരം സമാധാനത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം ക്ഷമാപണം ചെയ്യുന്നതാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു സാഹചര്യത്തില്‍ നിങ്ങള്‍ എത്തി എന്നിരിക്കട്ടെ. നിങ്ങള്‍ കാര്യങ്ങളെ വിശദീകരിച്ചു മനസ്സിലാക്കിക്കുന്നതില്‍ അര്‍ത്ഥമില്ല.അവര്‍ നിങ്ങളെ ശ്രദ്ധിക്കുവാന്‍ തന്നെ വിമുഖരായിരിക്കും. നിങ്ങള്‍ തികച്ചും നിര്‍ദ്ദോഷിയെങ്കില്‍പ്പോലും അത്തരം ഒരു സന്ദര്‍ഭത്തിലെന്താണു ചെയ്യേണ്ടത്? നിങ്ങളെക്കുറിച്ചുള്ള സഹതാപത്തിലിരിക്കാന്‍ കഴിയുമോ? ഒരിക്കലുമില്ല. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ നിങ്ങളുടെ മനസ്സാക്ഷി ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. ശിഷ്ടകാര്യങ്ങള്‍ ദൈവത്തെ ഭരമേല്‍പിക്കുക. അതു മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഞാന്‍ ചെയ്തുവരുന്നത് അത്തരത്തിലാണ്. അത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടിയും ഞാനീവഴി ശുപാര്‍ശ ചെയ്യട്ടെ. കര്‍ത്താവിനെ സേവിക്കാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നിരന്തരം സാത്താന്റെ ശരവുമാണ്. നാം എത്രയധികം കര്‍ത്താവിനു ഉപയുക്തരായിത്തീരുന്നുവോ അത്രകണ്ട് സാത്താന്റെ ആക്രമണത്തിനും വിധേയരായിക്കൊണ്ടിരിക്കും. അതു നമുക്ക് ഒഴിവാക്കാനാവില്ല. അപവാദങ്ങളാലും കള്ളക്കഥകളാലും വ്യാജആരോപണങ്ങളാലും അവന്‍ നമ്മെ ആക്രമിക്കും. അവന്‍ നമ്മുടെ ഭാര്യയെയും മക്കളെയും കൂടെ ആക്രമിക്കും. യേശുക്രിസ്തുവിന്റെ ജീവിതകാലത്തു തന്നെക്കുറിച്ച് ആളുകള്‍ എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞു എന്നും ഇന്നും എന്തൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധിക്കുക. തിന്നിയും കുടിയനുമായ മനുഷ്യന്‍ (ലൂക്കോ. 7:34) ഭ്രാന്തന്‍ (മര്‍ക്കൊ. 3:21) ഭൂതബാധിതന്‍ (യോഹ. 8:48) ഭൂതങ്ങളുടെ തലവന്‍ (മത്താ. 12:24) മുതലായി പല ദുഷ്‌പേരുകളും വിളിച്ചിരുന്നു. തിരുവെഴുത്തുകള്‍ക്കും മോശയ്ക്കും വിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന ദുരുപദേഷ്ടാവ് (യോഹ. 9:29) എന്ന് ആളുകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. അങ്ങനെ യേശുവിനെ ശ്രദ്ധിക്കുന്നതില്‍നിന്നും ആളുകളെ അകറ്റി. അത്തരം ആളുകളോടു വിശദീകരണം നല്‍കുവാന്‍ യേശു ഒരിക്കലും മെനക്കെട്ടില്ല. വ്യക്തിപരമായി തനിക്കെതിരേ കൊണ്ടുവന്ന ഒരു ആരോപണത്തിനും അവിടുന്നു മറുപടി പറഞ്ഞില്ല. നമുക്കും അതു മാതൃകയാക്കാം. ഉപദേശപരമായ ചോദ്യങ്ങള്‍ക്കു മാത്രം യേശു മറുപടി പറഞ്ഞു. ഇന്നും ആളുകള്‍ യേശുവിനെക്കുറിച്ച് അധാര്‍മ്മികമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. പക്ഷേ അങ്ങനെയുള്ളവര്‍ക്കുപോലും കര്‍ത്താവ് ഒരു ശിക്ഷാവിധി അയയ്ക്കുന്നില്ല. ആളുകള്‍ പൗലോസിനെ ഒരിടത്തും അംഗീകാരം ലഭിക്കാത്ത, എല്ലായിടത്തും വിരോധം പറയുന്ന, ഒരു മതഭേദത്തി (ലെര)േന്റെ കള്ളപ്രവാചകന്‍ എന്നും ആളുകളെ വഞ്ചിക്കുന്നവന്‍ എന്നും വിളിച്ചു (അ:പ്ര. 24:14; 28:22). അങ്ങനെ പൗലോസിനെ ശ്രദ്ധിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ചു. ദൈവത്തിന്റെ എല്ലാ ശ്രേഷ്ഠ ദാസന്മാരെ സംബന്ധിച്ചും ഇതു ശരിയാണെന്നു സഭാചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മാര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ വെസ്ലി, ചാള്‍സ് ഫിന്നി, വില്യം ബൂത്ത്, വാച്ച്മാന്‍ നീ തുടങ്ങിയ ദൈവത്തിന്റെ എല്ലാ സത്യപ്രവാചകന്മാരുടെയും അനുഭവം ഇതാണ്. ചില നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഹെന്‍ട്രി സൂസോ. അദ്ദേഹം അവിവാഹിതനായ ഒരു വിശുദ്ധനായിരുന്നു. തന്നെ യേശുവിനെപ്പോലെ സൗമ്യതയും താഴ്മയും ഉള്ളവനാക്കുവാന്‍ തക്കവണ്ണം നുറുക്കണമേ എന്നദ്ദേഹം ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കു മറുപടി ലഭിച്ചത് ഇപ്രകാരമായിരുന്നു: ഒരു ദിവസം അദ്ദേഹം വാതില്‍ക്കല്‍ ഒരു മുട്ടുകേട്ടു. കതകു തുറന്നപ്പോള്‍ അപരിചിതയായ ഒരു സ്ത്രീ ഒരു കൈക്കുഞ്ഞുമായി അവിടെ നില്ക്കുന്നതദ്ദേഹം കണ്ടു. അവരെ താനൊരിക്കലും മുമ്പു കണ്ടിരുന്നില്ല. അവര്‍ ദുശ്ചരിതയായ ഒരു സ്ത്രീ തന്നെയായിരുന്നു. തന്റെ ഈ പുതിയ ശിശുവിനെ ഒഴിവാക്കാന്‍ ആരെയെങ്കിലും കണ്ടെത്തണമെന്നു വിചാരിച്ച അവര്‍ ഹെന്‍ട്രി സൂസോയെയാണു അതിനു പറ്റിയ ആളായി കണ്ടത്. അങ്ങനെ ആ തെരുവിലുള്ള സകലമാനപേരും കേള്‍ക്കത്തക്കവണ്ണം ഉച്ചത്തില്‍ അവര്‍ അലറി. ”ഇതാ നിന്റെ പാപത്തിന്റെ ഫലം”. ഇതുപറഞ്ഞു കുട്ടിയെ സൂസോയുടെ കരങ്ങളിലേക്കു വച്ചിട്ട് അവര്‍ നടന്നകന്നു. സൂസോ ഞെട്ടിപ്പോയി. ഒരൊറ്റ നിമിഷംകൊണ്ട് തന്റെ എല്ലാം തകര്‍ന്നിരിക്കുന്നു. അദ്ദേഹം ആ കുട്ടിയേയും കൊണ്ട് അകത്തേക്കു കയറിപ്പോയി. ദൈവസന്നിധിയില്‍ മുട്ടുകുത്തി: ”കര്‍ത്താവേ, ഞാന്‍ നിരപരാധിയാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. ഞാനെന്താണ് ഇനി ചെയ്യേണ്ടത്?” കര്‍ത്താവ് മറുപടിയായി ഇപ്രകാരം പറഞ്ഞു: ”ഞാന്‍ ചെയ്തതു നീയും ചെയ്യുക. മറ്റുള്ളവരുടെ പാപം ചുമന്ന് കഷ്ടം സഹിക്കുക.” സൂസോ കര്‍ത്താവ് കല്പിച്ചതുപോലെ ചെയ്തു. ഒരിക്കലും ആരോടും സ്വയം നീതീകരിക്കാതെ. ആ കുട്ടിയെ തന്റേതെന്നപോലെ വളര്‍ത്തി. കര്‍ത്താവിനു സത്യമറിയാമെന്ന കാര്യത്തില്‍ സൂസോ സംതൃപ്തനായിരുന്നു. മറ്റുള്ളവര്‍ എല്ലാവരും തന്നെ തെറ്റിദ്ധരിക്കുന്നതിലും. അനേകം വര്‍ഷങ്ങള്‍ക്കു ശേഷം ആ സ്ത്രീ സൂസോയുടെ വീടിനുമുമ്പിലെത്തി താന്‍ കള്ളം പറഞ്ഞതാണെന്നും സൂസോ നിഷ്‌ക്കളങ്കനായിരുന്നെന്നും എല്ലാവരും കേള്‍ക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ ഇടയ്ക്കുള്ള ആ വര്‍ഷങ്ങളില്‍ എന്തു സംഭവിച്ചു? സൂസോയുടെ പ്രാര്‍ത്ഥനയ്ക്കുള്ള മറുപടി ലഭിക്കയായിരുന്നു. യേശുവിനെപ്പോലെ താഴ്മയും നുറുക്കവുമുള്ളവനായി സൂസോ മാറി. മനുഷ്യന്റെ എല്ലാ അഭിപ്രായത്തിനും മരിക്കുവാനും ദൈവത്തിന്റെ അഭിപ്രായത്തെ മാത്രം വിലമതിക്കുവാനും തക്കവണ്ണം സൂസോയില്‍ വിശുദ്ധീകരണത്തിന്റെ ഒരു പ്രവൃത്തി ചെയ്‌വാന്‍ ദൈവത്തിനു കഴിഞ്ഞു. യേശുവിനെപ്പോലെ ആകുവാന്‍ വേണ്ടി ഇപ്രകാരം ഒരു വിലകൊടുക്കുവാന്‍ നമുക്കു മനസ്സുണ്ടോ? അതോ നാമും മനുഷ്യരുടെ മാനം കാംക്ഷിക്കുന്നവരോ? ദൈവം നമ്മെ നുറുക്കുന്നതു തെറ്റിദ്ധരിക്കപ്പെടാനും ദോഷം ആരോപിക്കപ്പെടാനും പരസ്യമായി അപമാനിതരാകാനും അനുവദിച്ചുകൊണ്ടാണ്. അത്തരം സാഹചര്യങ്ങളില്‍ നമ്മെ പരിഹസിക്കുന്ന ആളുകളെ നാം ശ്രദ്ധിക്കരുത്. അവര്‍ നമ്മുടെ സഹോദരന്മാരോ ശത്രുക്കളോ ആകട്ടെ. അതു സാരമില്ല. എല്ലാ യൂദാ ഇസ്‌ക്കര്യോത്താമാരുടെയും പിന്നില്‍ നമുക്ക് ഒരു പാനപാത്രം വച്ചുനീട്ടുന്ന സ്വര്‍ഗ്ഗീയ പിതാവിന്റെ കരങ്ങളുണ്ടെന്നു നാം അറിഞ്ഞിരിക്കണം. അത്തരം സന്ദര്‍ഭങ്ങളില്‍ പിതാവിന്റെ കരങ്ങള്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിഞ്ഞാല്‍ നമുക്കു ലഭിക്കുന്ന പാനപാത്രം അതെത്രവേദനയും കയ്പുമുള്ളതായിരുന്നാലും നാം സന്തോഷത്തോടെ തന്നെ അതു പാനം ചെയ്യും. എന്നാല്‍ നാം യൂദാസിനെ മാത്രമാണു കാണുന്നതെങ്കില്‍ നാം പത്രോസിനെപ്പോലെ നമ്മുടെ വാളെടുത്തു വെട്ടുകയും ആളുകളുടെ കാതോ അവരുടെ മാന്യതയോ മുറിക്കുകയും ചെയ്യും. നാം ആക്രമിക്കപ്പെടുകയും വ്യാജാരോപണങ്ങള്‍ക്കു വിധേയരാവുകയും ചെയ്യുന്നുവെങ്കില്‍ നമ്മെ തന്റെ കരങ്ങള്‍ക്കു കീഴില്‍ താഴ്ത്തിയേല്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. അവിടെ ദൈവത്തിന്റെ കരം കാണാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി. കഴിഞ്ഞ പല വര്‍ഷങ്ങളായി എന്നെയും എന്റെ ഉപദേശങ്ങളെയും കുറിച്ച് വിശ്വാസികള്‍ തെറ്റായി പലതും പറയുന്നതു ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നു. അവര്‍ എന്നെയും എന്റെ കുടുംബാംഗങ്ങളെയും കുറിച്ചു വ്യാജാരോപണങ്ങള്‍ പരത്തുകയും ലേഖനങ്ങളും പുസ്തകങ്ങളും ചമയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ അവരോടു മറുപടി പറയരുതെന്നു കര്‍ത്താവു എന്നെ എല്ലായ്‌പ്പോഴും ഉപദേശിക്കുന്നു. അതുകൊണ്ടു ഞാന്‍ മൗനം പാലിക്കുന്നു. അതുകൊണ്ട് എന്നിലും എന്റെ കുടുംബാംഗങ്ങളിലും വലിയ ഒരു ശുദ്ധീകരണം ഉളവാക്കാന്‍ കര്‍ത്താവിനു കഴിഞ്ഞു. തിന്മയായുള്ളതിനെക്കൊണ്ടു നന്മയുളവാക്കുവാന്‍ കര്‍ത്താവിനു കഴിയും. സമയമാകുമ്പോള്‍ എല്ലാ കാര്‍മേഘങ്ങളും നീക്കുവാനും വെളിച്ചം പ്രകാശിപ്പിപ്പാനും കര്‍ത്താവിനു കഴിയും. എന്നാല്‍ ആ സമയം തീരുമാനിക്കുന്നതു കര്‍ത്താവാണ്, ഞാനല്ല (അപ്പൊ. പ്രവൃത്തി 1:7 ല്‍ വായിക്കുമ്പോലെ). അതുവരെ തന്റെ കരങ്ങള്‍ക്കു കീഴില്‍ താണിരിക്കുക എന്നതു മാത്രമാണു എനിക്കു ചെയ്‌വാനുള്ളത്. ആരുടെയും മുമ്പില്‍ സ്വയം നീതീകരിക്കുവാന്‍ എനിക്കുകാര്യമില്ല. ഒരിക്കല്‍ ഞാനങ്ങനെ ചെയ്തു തുടങ്ങിയാല്‍ പിന്നെ മറ്റൊന്നിനും എനിക്കു സമയം ലഭിക്കില്ല. ചെമ്പുപണിക്കാരനായ അലക്‌സാണ്ടറെക്കുറിച്ചു പൗലോസ് പറയുമ്പോലെ: ദുഷ്‌ക്കര്‍മ്മികളുടെ പ്രവൃത്തിക്കു കര്‍ത്താവു പ്രതിഫലം നല്‍കട്ടെ (2 തിമൊ. 4:14) പ്രതികാരത്തിന്റെ കണക്കുകള്‍ കര്‍ത്താവിനെ ഏല്പിച്ചു നമുക്കു സുരക്ഷിതരാകാം. (റോമ. 12:19) എല്ലാക്കാര്യങ്ങളും കര്‍ത്താവിനെ ഭരമേല്പിക്കുന്നതാണു നല്ലത്. താന്‍ എന്തുചെയ്യുന്നു എന്ന് അവിടുന്ന് അറികയും എല്ലാക്കാര്യങ്ങളും അവിടുത്തെ നിയന്ത്രണത്തിലായിരിക്കയും ചെയ്യുന്നു. യേശുവിന്റെ സ്വരൂപം തെളിയുവോളം അവിടുന്നു കല്ലിനെ കൊത്തിക്കൊണ്ടിരിക്കുന്നു. പാറയുടെ ചില ഭാഗങ്ങള്‍ വളരെ കടുപ്പമേറിയതാണ്. അവിടുന്നു വ്യാജാരോപണങ്ങളും വിമര്‍ശനങ്ങളും അയച്ച് കടുത്ത ഭാഗങ്ങളെ കൊത്തിമാറ്റുന്നു. നാം കീഴടങ്ങിയിരിക്കുന്നുവെങ്കില്‍ യഥാര്‍ത്ഥ ആത്മീയാധികാരമുള്ള ക്രിസ്തുതുല്യരായ മനുഷ്യര്‍ പുറത്തുവരും. യൂദാ ഒറ്റിക്കൊടുക്കുമ്പോള്‍ യേശു അവനെ ”സ്‌നേഹിതാ” എന്നത്രേ വിളിച്ചത്. കാരണം, പിതാവിന്റെ കരങ്ങള്‍ യേശു കണ്ടിരുന്നു. നമ്മുടെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്റെ പരമാധികാരം നാം കാണുന്നുവെങ്കില്‍ നമുക്കു നമ്മെ താഴ്ത്താന്‍ പ്രയാസം വരികയില്ല. സമയം വരുമ്പോള്‍ കര്‍ത്താവിനു നമ്മെ ഉയര്‍ത്താനും പ്രയാസം വരികയില്ല. നമ്മുടെ തോളില്‍ നിന്നും ഭാരം നീക്കുകയും നമ്മെ ഉയര്‍ത്തുകയും ചെയ്യേണ്ട യഥാര്‍ത്ഥസമയം കര്‍ത്താവറിയുന്നു. നമുക്കു കാത്തിരിക്കാം. തന്നെ കാത്തിരിക്കുന്നവര്‍ ലജ്ജിച്ചു പോകയില്ല നിരാശപ്പെടുകയുമില്ല. (യെശ. 49:23) ഉയര്‍ത്തുക എന്നാല്‍ നാം മുമ്പെ പറഞ്ഞതുപോലെ ലോകത്തില്‍ വലിയവനാവുക എന്നല്ല. വലിയ ക്രിസ്തീയ സ്ഥാപനങ്ങള്‍ ഉയര്‍ത്താന്‍ ദൈവം നമ്മെക്കുറിച്ചു വിചാരിച്ചെന്നുവരികയില്ല. വ്യക്തിപരമായി ഒരു സ്ഥാപനത്തിന്റെയും തലവന്‍ എന്നറിയപ്പെടാനും പ്രത്യേകിച്ചും വലിയ സ്ഥാപനത്തിന്റെ മേധാവി ആകാനും എനിക്കു താത്പര്യമില്ല. കര്‍ത്താവു എങ്കല്‍ ഭരമേല്പിക്കുന്നവരെ-പത്തായാലും പതിനായിരമായാലും- ശുശ്രൂഷിക്കുവാനും കര്‍ത്താവിന്റെ ദാസനായിരുന്നുകൊണ്ടു താന്‍ നല്‍കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനും ഞാന്‍ ആഗ്രഹിക്കുന്നു. ക്രൈസ്തവലോകത്തില്‍ ഒരു സ്ഥാനപ്പേരോ സ്ഥാനമോ ഉണ്ടായിരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകളുടെ മേലോ വസ്തുക്കളിന്മേലോ ധനത്തിന്മേലോ നിയന്ത്രണം കൈയാളാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. വചനം പ്രസംഗിച്ചുകൊണ്ട് ആവശ്യത്തിലിരിക്കുന്നവര്‍ക്കു ശുശ്രൂഷ ചെയ്‌വാന്‍മാത്രം ഞാന്‍ ആഗ്രഹിക്കുന്നു. നമുക്കു യേശുവിന്റെ കാല്‍ചുവടുകളെ പിന്തുടരാം. നമ്മെക്കുറിച്ചു ദുരാരോപണങ്ങള്‍ പറയുവാനാഗ്രഹിക്കുന്നവര്‍ എത്രവേണമെങ്കിലും പറഞ്ഞോട്ടെ. നാം ദൈവത്തെ മാനിക്കുന്നുവെങ്കില്‍ അവിടുന്നു നമ്മെയും മാനിക്കും. കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നാം ഗൗരവമുള്ളവരെങ്കില്‍ വേദനാജനകമായ നിരവധി സാഹചര്യങ്ങളിലൂടെ അവിടുന്നു നമ്മെ കടത്തിവിടും. എന്നാല്‍ ഇതിന്റെയെല്ലാം ഉദ്ദേശ്യം നമ്മെ മനുഷ്യമാനം അന്വേഷിക്കുന്നതില്‍ നിന്നും ഭൂമിയോടുള്ള എല്ലാ ബന്ധങ്ങളില്‍നിന്നും സ്വതന്ത്രരാക്കി ”കഴുകന്മാരെപ്പോലെ ചിറകടിച്ചുയരാന്‍” (യെശ. 40:31)പ്രാപ്തരാക്കുക എന്നതാണ്. ദൈവത്തിന്റെ ഹിതം മാത്രം നാം പരിഗണിക്കുന്നതരത്തില്‍ നമ്മെ താഴ്ത്തുവാന്‍ തക്കവണ്ണം ദൈവം നമ്മുടെ സാഹചര്യങ്ങളെ വ്യത്യാസപ്പെടുത്തും. അപ്പോള്‍ നമ്മുടെ ആത്മീയാധികാരം വളരെ ശക്തമായിരിക്കും. നമ്മെ ഓരോരുത്തരെയും സംബന്ധിച്ച് അതങ്ങനെതന്നെ ആയിരിക്കട്ടെ. അധ്യായം 14:മല്ക്കീസേദെക്കിന്റെ പൗരോഹിത്യം ഏതൊരു ആത്മീയ നേതാവും തന്റെ കര്‍ത്താവിനെപ്പോലെ അവിടുത്തെ മുമ്പില്‍ മല്ക്കീസേദെക്കിന്റെ ക്രമ പ്രകാരമുള്ള ഒരു പുരോഹിതനായിരിക്കണം (എബ്രാ. 6:20-7:10) ലേവ്യപൗരോഹിത്യത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു പൗരോഹിത്യമാണ് മല്ക്കീസേദെക്കിന്റെ പൗരോഹിത്യം (എബ്രായര്‍ 7-ാം അദ്ധ്യായം കാണുക). ലേവ്യ പൗരോഹിത്യത്തില്‍ ധാരാളം ശുദ്ധീകരണ നിയമങ്ങളും ആചാരവിധികളും ഉള്‍ക്കൊണ്ടിരുന്നു. അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷയ്ക്കു വരുമ്പോള്‍ ഏതുതരത്തിലുള്ള അടിവസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നുവരെ നിഷ്‌കര്‍ഷിച്ചിരുന്നു (ലേവ്യാ.6:10;16:4)! എന്നാല്‍ മല്‍ക്കീസേദെക്കിന്റെ പൗരോഹിത്യത്തില്‍ വസ്ത്രങ്ങള്‍ക്കോ ആചാരവിധികള്‍ക്കോ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല! മല്ക്കീസേദെക്കിനെക്കുറിച്ചുള്ള വിവരണം വെറും മൂന്നു വാക്യങ്ങളിലൊതുങ്ങുന്നു. എങ്കിലും നമ്മുടെ കര്‍ത്താവിനു നല്‍കപ്പെട്ടത് അതേ ക്രമത്തിലുള്ള പൗരോഹിത്യമാണ്.(ഉല്‍പ.14:18-20). ഇത്ര അത്ഭുതകരമായി മല്ക്കീസേദെക്ക് ചെയ്തത് എന്താണ്? തന്റെ സഹോദരപുത്രനായ ലോത്തിനെയും കുടുംബത്തെയും അവരുടെ സമ്പത്തിനെയും കൊണ്ടുപോയ നാലു രാജാക്കന്മാരെയും സമ്പത്തിനെയും മടക്കിക്കൊണ്ടു വരികയായിരുന്നു അബ്രഹാം. താന്‍ ക്ഷീണിതനായിരുന്നു എങ്കിലും വിജയത്തിന്റെ ഔന്നത്യത്തിലുമായിരുന്നു. കാരണം നാലു രാജാക്കന്മാരെയും അവരുടെ സൈന്യത്തെയും വെറും സാധാരണക്കാരായ 318 പേരുമായിട്ടാണ് നേരിട്ടു തോല്‍പിച്ചത്. വലിയ ഒരു കൊള്ളമുതലുമായിട്ടാണ് അവര്‍ മടങ്ങി വന്നത്. അക്കാലത്ത് ഇവയത്രയും യുദ്ധം ചെയ്തു ജയിക്കുന്നവര്‍ക്കു പങ്കിട്ടെടുക്കാനുള്ളതാണ്. അതിനാല്‍ അബ്രഹാമിനോടൊപ്പമുള്ള 318 പേരും തങ്ങള്‍ക്കു ലഭിക്കാനുള്ള കൊള്ളമുതലിന്റെ വിഹിതം കണക്കുകൂട്ടിയിരിക്കാം. അങ്ങനെ തങ്ങള്‍ ധനികരാകുന്നതു സ്വപ്നം കണ്ടിരിക്കാം. അങ്ങനെ ശാരീരികമായി ക്ഷീണിതനെങ്കിലും ഗര്‍വ്വും ദ്രവ്യാഗ്രഹവും എന്ന രണ്ടു വിപത്തുകളാല്‍ പിടിക്കപ്പെട്ടവനായിട്ടാണ് അബ്രഹാം കടന്നുവന്നത്. എന്നാല്‍ ഈ രണ്ടു വിപത്തുകളെക്കുറിച്ച് അവനു മുന്നറിയിപ്പു നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നത് 318 ദാസന്മാരായിരുന്നു. അബ്രഹാം ഒരു വലിയ ദൈവമനുഷ്യനായിരുന്നു എങ്കിലും അദ്ദേഹം ഏകനായിരുന്നു. വലിയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുന്നു കൊണ്ട് കൂടെയുള്ള ”എറാന്‍” മൂളികളുടെ മേല്‍ അധികാരം നടത്തുന്ന ഇന്നത്തെ ക്രിസ്തീയ നേതാക്കന്മാരെപ്പോലെയായിരുന്നു അബ്രഹാമും. തന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടാന്‍ ആരുമില്ല. അങ്ങനെയുള്ളവര്‍ സാത്താന്റെ ഇരകളാവുക അനായാസമാണ്. ഓരോരുത്തരെയായി സാത്താന്‍ വീഴിച്ചുകളയും. എന്നാല്‍ അബ്രഹാമിന്റെ കാര്യത്തില്‍ ദൈവം കരുണയുള്ളവനായിരുന്നു. തന്റെ മറ്റൊരു ദാസനെ അബ്രഹാമിനെ സഹായിക്കുവാനായി ദൈവം നിയോഗിച്ചു. മല്ക്കീസേദെക്ക് അബ്രഹാമിന്റെ മൂന്ന് ആവശ്യങ്ങളെയും നിറവേറ്റി. അവയെക്കുറിച്ചു മല്‍ക്കീസേദെക്കിന് ഒന്നു മറിഞ്ഞുകൂടായിരുന്നുവെങ്കിലും ദൈവം കല്‍പിച്ചതു ചെയ്തതിലൂടെ അതു നിറവേറി. ഒന്നാമതായി അബ്രഹാമിനു വേണ്ടി അദ്ദേഹം ഭക്ഷണം കരുതി. അദ്ദേഹം വിവേകമുള്ള ഒരു പ്രായോഗിക മനുഷ്യനായിരുന്നു. ആത്മീയരെല്ലാം എല്ലാ അനുഗ്രഹങ്ങളെയും പരിത്യജിക്കണമെന്നു ശഠിക്കുന്ന ഒരാളല്ലായിരുന്നു. അദ്ദേഹം. അബ്രഹാമിനോടു ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാനല്ല ആവശ്യപ്പെട്ടത്. മറിച്ച് നല്ല ഒരു ഭക്ഷണം നല്‍കുകയത്രേ ചെയ്തത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ കാര്യം ദൈവം ഏലിയാവോടും ചെയ്തു. താന്‍ പരീക്ഷീണനായി നിരാശനായി ഒരു ചൂരല്‍ച്ചെടിയുടെ തണലിലിരിക്കുമ്പോള്‍ ദൈവം തന്റെ ദൂതനെ ഭക്ഷണവുമായി അയച്ചു. പ്രബോധനവുമായിട്ടല്ല. (1 രാജാ.19:5-8) ക്ഷീണിച്ചു തളര്‍ന്ന ഒരു സഹോദരന്റെ-സഹോദരിയുടെ കാര്യത്തില്‍ ഇതു നമുക്കും ഒരു നല്ല മാതൃകയാണ്. ഒരു വിശ്വാസി തളര്‍ന്നും ക്ഷീണിച്ചുമിരിക്കുമ്പോള്‍ പ്രബോധനമല്ല, നല്ല ഭക്ഷണമാണ് ആവശ്യം. അവന്‍ വെറും ആത്മാവു മാത്രമല്ല ശരീരം കൂടെയാണ്. അതു നാം മറക്കരുത്. അബ്രഹാമിനു ഭക്ഷണം നല്‍കിയ ശേഷം മല്ക്കീസേദെക്ക് അബ്രഹാമിനെ ആത്മീയമായി സഹായിച്ചു. പ്രസംഗം നടത്തിക്കൊണ്ടല്ല, അബ്രഹാമിനു ജയംനല്‍കിയതിനു ദൈവത്തെ രണ്ടുവാചകങ്ങളിലായി സ്തുതിച്ചു കൊണ്ട്. ”സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രഹാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ. നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. (ഉല്‍പ.14:19,20) മല്ക്കീസേദെക്ക് ഒരു പക്ഷേ അബ്രഹാമിനും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കുവാന്‍ രണ്ടു മണിക്കൂര്‍ ചെലവഴിച്ചുകാണും. സ്തുതി കരേറ്റുവാന്‍ 15 സെക്കന്‍ഡും. പക്ഷേ ആ സ്തുതിവാക്കുകളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ അബ്രഹാം ഗ്രഹിച്ചു. ഒന്നാമതായി, ആകാശത്തിനും ഭൂമിക്കും ഉടമയായ ഒരു ദൈവത്തിന്റെ വകയാണു താന്‍. ആ അറിവ് താന്‍ തിരികെക്കൊണ്ടു വന്ന സോദോം രാജാവിന്റേതായ സമ്പത്തിനോടുള്ള ദ്രവ്യാഗ്രഹത്തില്‍ നിന്നും തന്നെ രക്ഷിച്ചു. സോദോമിന്റെ ധനം വളരെ വലുതായിരുന്നിട്ടും തന്റെ ദൈവത്തിന്റെ ധനത്തിനു മുമ്പില്‍ അത് ഒന്നുമല്ല എന്നു കാണുവാന്‍ അബ്രഹാമിന്റെ കണ്ണു തുറന്നു. അക്കാര്യത്തില്‍ മല്ക്കീസേദെക്ക് അബ്രഹാമിനെ സഹായിച്ചു. മല്‍ക്കീസേദെക്കിന്റെ ജ്ഞാനം ശ്രദ്ധിക്കുക.”നിന്നില്‍ ദുര്‍മ്മോഹം ജനിച്ചിരിക്കുന്നു എന്നു കണ്ട ദൈവം നിന്നോടു സംസാരിക്കുവാന്‍ എന്നെ അയച്ചിരിക്കുന്നു”എന്നൊന്നും പ്രസംഗിക്കുവാന്‍ മുതിര്‍ന്നില്ല-”ദൈവം നിങ്ങള്‍ക്കുവേണ്ടി ഒരു വചനം അയച്ചിരിക്കുന്നു”എന്നവകാശപ്പെടുന്ന സ്വയം നിയമിതരായ പ്രവാചകന്മാരെപ്പോലെ. അത്തരം പ്രവാചകന്മാര്‍ വ്യാജ പ്രവാചകന്മാരാണ്. കൊള്ളമുതലില്‍ നിന്നും അബ്രഹാമിന്റെ ശ്രദ്ധയെ മല്‍ക്കീസേദെക്ക് ദൈവത്തിലേക്കു തിരിച്ചു. അങ്ങനെ ലോകത്തിന്റെ പ്രഭ അബ്രഹാമിന്റെ കണ്‍മുമ്പില്‍ മങ്ങുവാനിടയായി. അതാണ് ആളുകളെ സഹായിക്കാനുള്ള വഴി. അബ്രഹാമിനു നേരേ വന്ന വളരെ ഗുരുതരമായ ഒരു വിപത്തില്‍ നിന്നും അബ്രഹാമിനെ രക്ഷിച്ച മല്ക്കിസേദെക്കിന്റെ അനുഗൃഹീതവും പരോക്ഷവുമായ ആ സമീപനത്തില്‍ നിന്നും നമുക്കു പലതും മാതൃകയാക്കാനുണ്ട്. രണ്ടാമതായി അബ്രഹാം മനസ്സിലാക്കി, താനും തന്റെ കൂടെയുള്ള 318 ആളുകളുമല്ല ഈ വിജയം നേടിയത്, ദൈവമാണ് എന്ന്. ആ വെളിപ്പാട് അബ്രഹാമിനെ ഗര്‍വ്വില്‍ നിന്നും രക്ഷിച്ചു. അവിടെയും തന്റെ വിജയത്തില്‍ നിന്നും അബ്രഹാമിന്റെ ശ്രദ്ധയെ ദൈവത്തിലേക്കു തിരിക്കുന്നതില്‍ മല്ക്കീസേദെക്ക് വിജയിച്ചു. നമ്മില്‍ നിന്നും നമ്മുടെ ശ്രദ്ധയെ ദൈവത്തിങ്കലേക്കു തിരിക്കുന്നവനാണ് ഏറ്റവും നല്ല പ്രസംഗകന്‍. നമ്മുടെ ജയാപജയങ്ങളില്‍ നിന്നും നേട്ടങ്ങളില്‍ നിന്നും ആത്മപ്രശംസകളില്‍ നിന്നും ആത്മ നിന്ദയില്‍ നിന്നും ഒക്കെ ദൈവസാന്നിദ്ധ്യബോധത്തിലേക്കു നമ്മെ കൊണ്ടുവരുന്നതാണ് ദൈവിക ശുശ്രൂഷ. ഇയ്യോബിനോടു പ്രസംഗിച്ച എലീഫസ്, ബില്‍ദാദ്, സോഫര്‍ മുതലായ സ്വയനീതിയില്‍ പ്രശംസിക്കുന്ന സ്‌നേഹിതരുടെ ശുശ്രൂഷയ്ക്കു കടക വിരുദ്ധമായ ശുശ്രൂഷയാണ് മല്ക്കീസേദെക്കിന്റേത്. അവര്‍ മൂന്നുപേരും പരീശന്മാരുടെ മുന്‍ഗാമികളായിരുന്നു. ഇന്നു നമുക്കു പരീശന്മാരുടെ പിന്‍ഗാമികളെ ക്രൈസ്തവ ലോകത്തു കണ്ടെത്താന്‍ കഴിയും. എന്നാല്‍ നമുക്കാവശ്യം മല്ക്കീസേദെക്കുമാരെയാണ്. തുടര്‍ന്നു നാം എത്തുന്നതു ഈ കഥയുടെ ഏറ്റവും മനോഹരമായ ഭാഗത്തേക്കാണ്. അബ്രഹാമിനെ അനുഗ്രഹിച്ച ഉടന്‍ മല്ക്കീസേദെക്ക് അപ്രത്യക്ഷനായി. തുടര്‍ന്നൊരിടത്തും നാം മല്ക്കീസേദെക്കിനെ കാണുന്നില്ല. യേശുക്രിസ്തുവിന്റെ ഒരു പ്രതിരൂപമെന്നോണം ആ പേര് ഉപയോഗിക്കപ്പെടുന്നതു മാത്രം നാം കാണുന്നു. ഒരു പക്ഷേ മല്ക്കീസേദെക്ക് അന്നു പ്രഭാതത്തില്‍ തന്റെ കൂടാരത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോഴായിരിക്കാം താന്‍ അന്നു നിര്‍വ്വഹിക്കേണ്ട ഒരു ദൗത്യത്തെക്കുറുച്ചു ദൈവം തന്നെ അറിയിച്ചത്. തനിക്ക് ഒരു പക്ഷേ അബ്രഹാമിനെ അറിയില്ലായിരിക്കാം പക്ഷേ ദൈവത്തെ അറിയാമായിരുന്നു. അതു മതിയായിരുന്നു. അതതു സമയത്തു നിര്‍വ്വഹിക്കേണ്ടതെന്തെന്നു ദൈവം കല്പിക്കയും താന്‍ അനേകര്‍ക്ക് ഒരു അനുഗ്രഹമായിത്തീരുകയും ചെയ്തു. മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വിളിക്കപ്പെട്ടിരിക്കുന്ന പുരോഹിതന്മാരായ നമുക്കു നല്‍കപ്പെട്ടിരിക്കുന്ന ശുശ്രൂഷ എത്ര മഹത്വമേറിയത്! ആളുകളെ ഭൗതികമായും ആത്മീയമായും അനുഗ്രഹിച്ചശേഷം ഒരു നന്ദിവാക്കു പോലും സ്വീകരിക്കുംമുമ്പേ അപ്രത്യക്ഷനാവുക! താങ്കള്‍ ദൈവത്തിന്റെ ഒരു വലിയ ദാസനാണെന്നുള്ളതോ അതോ താങ്കളുടെ ദൈവം ഒരു വലിയ ദൈവമാണെന്നുള്ളതോ ഏതാണ് ആളുകള്‍ അറിയണമെന്നു താങ്കള്‍ ആഗ്രഹിക്കുന്നത്? ഇവിടെയാണു നാം ചെയ്യുന്ന ശുശ്രൂഷ ഉപരിപ്ലവമായ ഒരു മതഭക്തിയില്‍ നിന്നുള്ളതോ ആത്മീയമായ ഒന്നോ എന്നുള്ളതു വേര്‍തിരിച്ചറിയുന്നത്. അഹരോന്റെ പൗരോഹിത്യവും മല്ക്കീസേദെക്കിന്റെ ശുശ്രൂഷയും വ്യത്യസ്തമാകുന്നതിവിടെയാണ്. അഹരോന്‍ കൂടെക്കൂടെ ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ബഹുമാനം വാങ്ങുകയും ചെയ്തിരുന്നു. മല്ക്കീസേദെക്ക് ആളുകളെ ശുശ്രൂഷിക്കയും അപ്രത്യക്ഷനാകയും ചെയ്തു. യേശുവും ശുശ്രൂഷ ചെയ്തിരുന്നത് ഇപ്രകാരമാണ്. യേശു ചുറ്റി സഞ്ചരിച്ച് ജീവിതസമരത്തില്‍ തളര്‍ന്ന് ആത്മീയമായും ശാരീരികമായും ആവശ്യങ്ങളിലായിരിക്കുന്നവരെ കണ്ടെത്തി അവര്‍ക്കു ശുശ്രൂഷ ചെയ്തു പോന്നു. തന്റെ സൗഖ്യശുശ്രൂഷകളെക്കുറിച്ച് പരസ്യപ്പെടുത്തുവാന്‍ അവിടുന്ന് അനുവദിച്ചില്ല; ആഗ്രഹിച്ചുമില്ല. താന്‍ ഒരു സൗഖ്യദായകനെന്ന് അറിയപ്പെടാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. രാജാവാകാനും ആഗ്രഹിച്ചില്ല. ആളുകളെ ശുശ്രൂഷിക്കുവാനും അവര്‍ക്കുവേണ്ടി തന്റെ ജീവന്‍ വയ്ക്കുവാനും ആഗ്രഹിച്ചു. പ്രശസ്തി ഒരിക്കലും ആഗ്രഹിച്ചില്ല. ഹെരോദാവിനോ അന്നാസിനോ കയ്യാഫസിനോ പീലാത്തോസിനോ താന്‍ ദൈവപുത്രനാണെന്നു തെളിവു നല്‍കാന്‍ വേണ്ടി തന്റെ പുനരുത്ഥാനത്തിനു ശേഷം അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാനും തയ്യാറായില്ല. ഏതെങ്കിലും ഒരു പരീശന്റെയോ സദൂക്യന്റെയോ മുമ്പിലെങ്കിലും തന്റെ പുനരുത്ഥാനശേഷം പ്രത്യക്ഷപ്പെടാന്‍ അവിടുന്നു ശ്രമിച്ചില്ല. കാരണം, തനിക്കു മനുഷ്യരെ ഒന്നും ബോദ്ധ്യപ്പെടുത്തുകയോ അവരുടെ മുമ്പില്‍ തന്നെ നീതീകരിക്കുകയോ ചെയ്യേണ്ട കാര്യമില്ലായിരുന്നു. മനുഷ്യരുടെ അഭിപ്രായത്തെ, മാനത്തെ, വെറും ചവറായി അവിടുന്നു കണ്ടു. ഇന്നത്തെ ക്രൈസ്തവ ലോകത്തില്‍ അത്തരം നേതാക്കന്മാര്‍ എവിടെയാണ്? ദൈവത്തില്‍ നിന്നു കേള്‍ക്കുകയും അതു മാത്രം ചെയ്യുകയും ചെയ്യുന്ന മല്ക്കീസേദെക്കിനെപ്പോലെ നാം ജീവിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. ഈ ഭൂമിയില്‍ ഏറ്റവും പ്രയോജനകരമായ ഒരു ജീവിതം അതുതന്നെ ആയിരിക്കും. ”നന്മയും കരുണയും എന്റെ ജീവിതകാലമത്രയും എന്നെ പിന്തുടരും” എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു(സങ്കീ. 23:6). അതാണു ജീവന്റെ വഴി. എവിടെപ്പോയാലും നന്മയുടെയും കാരുണ്യത്തിന്റേതുമായ ഒന്ന് അവശേഷിപ്പിക്കുക. അപ്പൊസ്തലപ്രവൃത്തി 10:38-ല്‍ യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് പത്രൊസ് കൊര്‍ന്നല്യോസിനോടു ഒരു വാചകത്തില്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:”നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെയിരുന്നതുകൊണ്ടു അവന്‍ നന്മ ചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിക്കൊണ്ടു സഞ്ചരിച്ചതുമായ വിവരം നിങ്ങള്‍ തന്നെ അറിയുന്നുവല്ലോ.” പരിശുദ്ധാത്മാവിനാല്‍ യഥാര്‍ത്ഥമായി അഭിഷേകം ചെയ്യപ്പെടുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ദൈവം നമ്മോടു കൂടെ ഇരിക്കയും നാം പോകുന്നിടത്തു ആളുകളെ സ്വതന്ത്രരാക്കയും ചെയ്യുന്നു. താങ്കള്‍ക്ക് ആത്മികമായോ ഭൗതികമായോ എന്തെങ്കിലും നന്മ ലഭിക്കാതെ താങ്കള്‍ യേശുവിനെ കണ്ടു മുട്ടിയിട്ടു കടന്നു പോകുമായിരുന്നില്ല. 12 വര്‍ഷമായി രക്തസ്രവം ബാധിച്ചിരുന്ന സ്ത്രീ തന്റെ വസ്ത്രത്തിന്റെ തൊങ്ങലില്‍ തൊട്ടപ്പോള്‍ത്തന്നെ അതു തിരിച്ചറിഞ്ഞു. അപ്രകാരം നമ്മെ കണ്ടുമുട്ടുന്നവരൊക്കെ ആത്മീയമായും ഭൗതികമായും അനുഗ്രഹിക്കപ്പെടാന്‍ വേണ്ടിയല്ലേ നാം വിളിക്കപ്പെട്ടിരിക്കുന്നത്? നാമും മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം പുരോഹിതരാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അധ്യായം 15:ഒരു മാതൃക ”ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികള്‍ ആകുവിന്‍” എന്നു മറ്റുള്ളവരോടു പറയുവാന്‍ തക്കവണ്ണം ഒരു ആത്മീയ നേതാവ് മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആയിരിക്കണം. ക്രിസ്തു മാത്രം തങ്ങളുടെ തലയായിരിക്കുവാന്‍ തക്കവണ്ണം മറ്റുള്ളവര്‍ കര്‍ത്താവിനെ അന്വേഷിക്കുന്നതിലേക്ക് അവരെ നയിക്കുന്ന ഒരു പ്രേരക ശക്തിയായിരിക്കണം അയാള്‍. അനേക ക്രൈസ്തവനേതാക്കളും വിശ്വാസികളെ തങ്ങളോടു ബന്ധിപ്പിക്കുന്നതില്‍ ഉല്‍സുകരാണ്. മറ്റു നേതാക്കളോടുള്ളതിലധികം ബന്ധം ആളുകള്‍ക്ക് തങ്ങളോടുണ്ടായിരിക്കുന്നതില്‍ അവര്‍ സന്തുഷ്ടരാണ്. അങ്ങനെ അവര്‍ തങ്ങളുടെ ആളുകളുടെ മുമ്പില്‍ ഒരു ‘കുട്ടിദൈവ’മായിത്തീരുന്നു. തിരുവചനത്തില്‍ അധികാരത്തിനു കീഴടങ്ങുക എന്ന ഉപദേശത്തെ തങ്ങളുടെപ്രയോജനത്തിനായി അവര്‍ വിനിയോഗിക്കുന്നു. അധര്‍മ്മമൂര്‍ത്തി ഒരു നാള്‍ ദേവാലയത്തിലിരുന്നുകൊണ്ട് സ്വയം ആളുകള്‍ക്കുമുമ്പില്‍ ദൈവമായി അവരോധിക്കുമെന്നു ബൈബിള്‍ പറയുന്നു (2 തെസ്സ.2:4). സഭ എന്നതു ദൈവത്തിന്റെ മന്ദിരമാണ്. എന്നാല്‍ യോഹന്നാന്‍ അപ്പൊസ്‌തോലന്റെ കാലത്തും അധര്‍മ്മമൂര്‍ത്തിയുടെ ആത്മാവുള്ളവര്‍ സഭയിലുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു (1 യോഹ. 2:18,19)ഇന്നും അത്തരക്കാര്‍ വളരെയധികമുണ്ട്. ഒരു സൃഷ്ടി തന്നെത്തന്നെ ഉയര്‍ത്തുവാനും മറ്റുള്ളവരുടെ മുമ്പില്‍ അധികം തിളക്കമാര്‍ജ്ജിക്കുവാനും ആഗ്രഹിച്ചതിലൂടെയാണ് പാപം പ്രപഞ്ചത്തിലുത്ഭവിച്ചത്. അങ്ങനെയാണു ലൂസിഫര്‍ സാത്താനായിത്തീര്‍ന്നത്. ഇക്കാര്യം നാം മറന്നു പോകരുത്. അത്തരം ഒരു ആത്മാവിനെ നാം നമ്മുടെ ഉള്ളില്‍ കണ്ടെത്തുമ്പോഴെല്ലാം നാം അതിനെ സാത്താന്റെ ആത്മാവ് എന്ന നിലയില്‍ തിരിച്ചറിയേണ്ടതുണ്ട്. രക്ഷയെന്നത് ദൈവത്തിന്റെ പുത്രന്‍ തന്നെത്തന്നെ ഏറ്റവും താഴ്ത്തി കാഴ്ചയ്ക്കു ഒന്നുമല്ലാതാക്കിത്തീര്‍ത്തതില്‍ നിന്നാണ് സാദ്ധ്യമായിത്തീര്‍ന്നത്. അതും നാം മറന്നുപോകരുത്. ലൂസിഫറിന്റെ നിഗളത്തിലൂടെ പാപവും യേശുക്രിസ്തുവിന്റെ താഴ്മയിലൂടെ രക്ഷയും കടന്നുവന്നു. ഇന്നു ക്രിസ്തീയ നേതാക്കള്‍ തങ്ങളെത്തന്നെ വേദികളിലും മാസികകളിലും പരസ്യപ്പെടുത്തുന്ന രീതി ആളുകള്‍ കാണുമ്പോള്‍ സ്വയം ത്യജിക്കുന്ന താഴ്മയുള്ള യേശുവിനെ സ്പര്‍ശിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ടോ? ഒരിക്കലുമില്ല. ഇന്നത്തെ യുവതലമുറയ്ക്ക് ആവശ്യമായ മാതൃക സ്വയം ത്യജിക്കുന്ന, അജ്ഞാതരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ച് വേഗത്തില്‍ മറയുന്നവരും പ്രശംസ ഒട്ടും ഇഷ്ടപ്പെടാത്തവരുമായ ആളുകളുടേതാണ്. ഇത്തരം ഒരു ശുശ്രൂഷയെയാണു നാം മോഹിക്കേണ്ടത്. താങ്കള്‍ കര്‍ത്താവിനുവേണ്ടി മഹത്തായ ഒരു കാര്യം നിര്‍വ്വഹിച്ചുവെന്നും അത് ആരും അറിഞ്ഞില്ല എന്നും കരുതുക. അതു താങ്കള്‍ക്ക് സന്തോഷം നല്‍കണം. ഇനി, മറ്റാര്‍ക്കെങ്കിലും അതിന്റെ ബഹുമതി ലഭിച്ചു എന്നു കരുതുക. അതു താങ്കള്‍ക്ക് അതിലധികം സന്തോഷവും ആവേശവും നല്‍കണം. അങ്ങനെയെങ്കില്‍ താങ്കള്‍ മല്‍ക്കീസേദെക്കിന്റെ ക്രമത്തിലുള്ള ഒരു പുരോഹിതന്‍ തന്നെ. എന്റെ ചെറുപ്പത്തില്‍ എന്റെ ചുറ്റിലുമുണ്ടായിരുന്ന ക്രിസ്തീയനേതാക്കന്മാരെ ഒക്കെയും ഞാന്‍ ശ്രദ്ധിച്ചിരുന്നു. യേശുക്രിസ്തുവിന്റെ ആത്മാവിനെ ആരിലും കാണാന്‍ എനിക്കു കഴിഞ്ഞില്ല എന്ന കാര്യം ഞാന്‍ ദുഃഖത്തോടെ പറയട്ടെ. ഞാന്‍ അവരെ വിധിക്കുകയല്ല. കാരണം, ഞാന്‍ അവരുടെ വിധി കര്‍ത്താവല്ല. പക്ഷേ എനിക്ക് അവരെ ദൈവികമാതൃകകളാക്കുവാനും ആദരിക്കുവാനും കഴിഞ്ഞിരുന്നില്ല എന്നു പറയുക മാത്രമാണ്. നമുക്ക് ആരെയും വിധിക്കേണ്ട കാര്യമില്ല. എന്നാല്‍ നമുക്ക് ആത്മാക്കളെ വിവേചിക്കേണ്ടതുണ്ട്. മത്തായി 7-ാം അദ്ധ്യായത്തില്‍ വിധിയ്ക്കരുത് എന്നു പറഞ്ഞ ഉടന്‍ തന്നെ യേശു പറയുന്ന മറ്റൊരു കാര്യം ശ്രദ്ധിക്കുക: ”പന്നികളെയും നായ്ക്കളെയും കള്ളപ്രവാചകന്മാരെയും തിരിച്ചറിയുക” (7:1,6,15). നമുക്കു വിവേചനമില്ലെങ്കില്‍ നാം നായ്ക്കളുടെയും കള്ളപ്രവാചകന്മാരുടെയും പിന്നാലെ പോകയും വഴിതെറ്റിപ്പോകയും ചെയ്യും. (ഫിലി. 3:2). ഞാന്‍ എന്റെ മൂപ്പന്മാരെ വിധിച്ചില്ല. പക്ഷേ അനുഗമിക്കുവാന്‍ പറ്റിയ മാതൃകകളായി എനിക്കവരെ കാണുവാന്‍ കഴിഞ്ഞില്ല. കാരണം, യേശുവിലുണ്ടായിരുന്ന ഒരു ദാസന്റെ മനോഭാവം അവരില്‍ ഉണ്ടായിരുന്നില്ല. അവര്‍ വിശുദ്ധന്മാരുടെ കാലുകളെ കഴുകുവാനുള്ള ആഗ്രഹം ഉള്ളവരായിരുന്നില്ല. അങ്ങനെ അനുകരിക്കുവാന്‍ ഒരു മാതൃക കണ്ടെത്തുംവരെ യേശുവിലേക്കു മാത്രം നോക്കുവാന്‍ ഞാന്‍ തീരുമാനമെടുത്തു. ക്രിസ്തുവിന്റെ മനോഭാവം എന്തെന്ന് അടുത്ത തലമുറയോടറിയിക്കുവാന്‍ നമുക്കു വലിയ ഉത്തരവാദിത്വമുണ്ട്. അപ്പൊസ്‌തൊലന്മാരെയും പ്രവാചകന്മാരെയും പോലെ കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസന്മാരെ ജീവിതത്തിലും ശുശ്രൂഷയിലും പ്രസംഗത്തിലും കാണിച്ചുകൊടുക്കുവാന്‍ നമുക്കു കഴിയണം-ഇരുപതാം നൂറ്റാണ്ടിലെ സിനിമാതാരതുല്യരായ സുവിശേഷകരെപ്പോലെ നാം ആകരുത്. നാം പോകുന്നിടത്തൊക്കെ നാം പ്രകടമാക്കുന്ന ഒരു രൂപമുണ്ട്. അത് ആളുകളുടെ മനസ്സില്‍ പതിഞ്ഞിരിക്കും-നാം അറിഞ്ഞാലും ഇല്ലെങ്കിലും. വളരെക്കാലം കഴിഞ്ഞാലും പ്രസംഗങ്ങള്‍ മറന്നുപോയാലും ആ രൂപം നിലനില്‍ക്കും. അപ്പോ.പ്രവൃ.20:17-35 വാക്യങ്ങളില്‍ പൗലോസ് എഫെസോസിലെ മൂപ്പന്മാരെ വിടപറയാന്‍ കൂട്ടിവരുത്തിയപ്പോള്‍ അവരോടു പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ മൂന്നു വര്‍ഷം അവരോടുകൂടെ എങ്ങനെ ആയിരുന്നു എന്നും (വാ.31) രാവും പകലും താന്‍ അവരോടു പ്രസംഗിച്ചിരുന്നു എന്നും. മൂന്നുവര്‍ഷം എന്നാല്‍ ആയിരം ദിവസത്തിലധികമുണ്ട്. രാവിലെയും വൈകിട്ടും ഓരോ പ്രസംഗം എന്നു കണക്കാക്കിയാല്‍ത്തന്നെ രണ്ടായിരം പ്രസംഗം നടത്തിയതായിക്കാണാം. എഫെസോസ് വലിയ ഒരു ഉണര്‍വ്വിന്റെ സ്ഥലമാണ്. ഒരു കാലത്ത് യേശുവിങ്കലേക്കു തിരിഞ്ഞവര്‍ ലക്ഷക്കണക്കിനു രൂപാ വിലവരുന്ന മന്ത്രവാദ-ആഭിചാര ശാസ്ത്രപുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞ പട്ടണമാണ്. ഇവിടെയാണ് പൗലോസിന്റെ മേല്‍ നിന്ന് റൂമാലും മറ്റും രോഗികളെ സൗഖ്യമാക്കുവാനും ഭൂതഗ്രസ്തരെ സൗഖ്യമാക്കുവാനും ഉപയോഗിച്ചത്. മറ്റൊരിടത്തും നടന്നിട്ടില്ലാത്ത അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവം ഇവിടെ പൗലോസിനെ മുഖാന്തരമാക്കി. (അപ്പോ.പ്ര.19:11,12,19). എന്നാല്‍ എല്ലാറ്റിനുമൊടുവില്‍ അവിടുത്തെ മൂപ്പന്മാരോടു പൗലോസ് എന്താണു പറഞ്ഞത്? അത്ഭുതങ്ങളെക്കുറിച്ചോ പ്രസംഗങ്ങളെക്കുറിച്ചോ ആണോ പറഞ്ഞത്? അവര്‍ തന്നെ കാണാന്‍ തുടങ്ങിയ ആദ്യ ദിവസം മുതല്‍ എത്ര താഴ്മയോടെ താന്‍ അവരുടെ മുമ്പില്‍ ജീവിച്ചിരുന്നു. (വാ.19) തന്റെ പ്രസംഗങ്ങള്‍ മറന്നു പോയിരുന്നെന്നാലും താന്‍ എങ്ങനെ അവരുടെയിടെയില്‍ ജീവിച്ചിരുന്നു എന്നത് അവര്‍ക്കു വിസ്മരിക്കാനാവില്ല. തന്റെ ലാളിത്യവും കാരുണ്യവും അവര്‍ എന്നെന്നും ഓര്‍മ്മിക്കും. ഒരു കൂടാര ശില്പി എന്ന നിലയില്‍ തനിക്കും തന്നോടു കൂടെയുള്ളവര്‍ക്കും വേണ്ടി സ്വന്തകൈകൊണ്ടു അദ്ധ്വാനിച്ച് ആര്‍ക്കും ഒരു ഭാരമാകാതെ താന്‍ സ്വയം സൂക്ഷിക്കയും മറ്റുള്ളവര്‍ക്കു ഒരു മാതൃകയാവുകയും ചെയ്തു.(വാ.34, 35). ഈ മൂന്നു വര്‍ഷം പൗലോസ് ഒരിക്കലും പണമോ, സമ്മാനങ്ങളോ, വസ്ത്രങ്ങളോ ആരില്‍ നിന്നും ആഗ്രഹിച്ചിരുന്നില്ല എന്നതും അവര്‍ ഒരിക്കലും മറക്കില്ല (വാ.33) യാതൊരു വിട്ടുവീഴ്ചയും കൂടാതെ ദൈവത്തിന്റെ മുഴുവന്‍ ആലോചനയും ഒട്ടും മറച്ചുവയ്ക്കാതെ അവരോടറിയിച്ചു എന്നതും അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു (അ.പ്ര.20:27). അദ്ദേഹം ഒരിക്കലും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനോ പ്രശംസ ആഗ്രഹിക്കുന്നവനോ ആയിരുന്നില്ല. താന്‍ മാനസാന്തരത്തെക്കുറിച്ചും ആളുകള്‍ക്കു പ്രയോജനപ്രദമെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്ന, എന്നാല്‍ പ്രീതികരമല്ലാത്ത മറ്റുപല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രോതാക്കള്‍ക്ക് അതു വേണ്ടിയിരുന്നോ എന്നു നോക്കിയില്ല ചിലര്‍ക്ക് അതു നീരസമുളവാക്കുന്നതായിരുന്നു. (വാ.20,21). ഇവയൊക്കെയായിരുന്നു പൗലോസ് അവരെ ചൂണ്ടിക്കാട്ടിയത്. എഫെസോസില്‍ പൗലോസ് ചെയ്തതുപോലെ മൂന്നുവര്‍ഷം താങ്കള്‍ ഒരു സഭയില്‍ ശുശ്രൂഷിച്ചു പോകുമ്പോള്‍ ആളുകള്‍ എന്തായിരിക്കും താങ്കളെക്കുറിച്ച് ഓര്‍മ്മിക്കുക? ഒരു നല്ല പ്രസംഗകനെന്നോ ജീവിതം കൊണ്ട് യേശുവിനെ അവര്‍ക്കു കാട്ടിക്കൊടുത്ത ദൈവത്തിന്റെ ഒരു എളിയ ദാസന്‍ എന്നോ? ക്രിസ്തുസദൃശനായിത്തീരുവാന്‍ തക്കവണ്ണം തങ്ങളെ അധികം ദൈവത്തോടടുപ്പിച്ച ഒരു വ്യക്തിയെന്നോ അതോ ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ പഠിപ്പിച്ച ഒരു വ്യക്തിയെന്നോ? നമ്മുടെ വിളിയെന്തായിരിക്കുന്നുവോ അല്ലെങ്കില്‍ ലഭിച്ച വരങ്ങളെന്തോ അതു ഉള്ളിലുള്ള ക്രിസ്തുവിന്റെ ജീവനില്‍ നിന്നൊഴുകുന്നതാകണം. രോഗശാന്തി വരം ലഭിച്ചവന്‍ യേശു ചെയ്തതുപോലെ അതു ചെയ്യണം. യേശു ലളിതജീവിതം നയിച്ച താഴ്മയുള്ള ഒരു വ്യക്തിയായിരുന്നു. ആളുകളോട് ഇടപഴകുകയും ദീനരോടു മനസ്സലിവു കാട്ടുകയും ചെയ്തിരുന്നു. ആരോടും പണം സ്വീകരിക്കാതെ തികച്ചും സൗജന്യമായി രോഗശാന്തിയും ശുശ്രൂഷകളും ചെയ്തിരുന്നു. എന്നാല്‍ അത്തരം ഒരു രോഗശാന്തി ശുശ്രൂഷകനെ എന്റെ ജീവിതകാലത്തൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ അത്തരം ഒരാളിനെ കണ്ടെത്തുകയാണെങ്കില്‍ എന്നെയും അറിയിക്കുക. അപ്രകാരമൊരാളിനെ കാണുവാന്‍ എനിക്കും താത്പര്യമുണ്ട്. ധനസ്‌നേഹികളും ആളുകളെ കൗശലം കൊണ്ടു കബളിപ്പിക്കുന്നവരുമായ നിരവധി പ്രസംഗകരെ ഞാന്‍ കണ്ടിട്ടുണ്ട്. സൗഖ്യശുശ്രൂഷകരെന്നു സ്വയം അവകാശപ്പെടുന്നവര്‍. മനശ്ശാസ്ത്രപരമായ അഭ്യാസങ്ങളിലൂടെ ചിലര്‍ ജനങ്ങളെ വഞ്ചിക്കുന്നു. വിവേചനശക്തിയില്ലാത്ത ചെറുപ്പക്കാരായ ശുശ്രൂഷകര്‍ ഇവരെ അനുഗമിക്കയും ഇത്തരം ശുശ്രൂഷകള്‍ ആഗ്രഹിക്കയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ദുരന്തം. അങ്ങനെ അടുത്ത തലമുറ നഷ്ടപ്പെട്ടുപോകുന്നു. ഇത് എന്നെ ദുഃഖിപ്പിക്കുന്നു. നാം വിളിക്കപ്പെട്ടിരിക്കുന്നത് ഒരു അപ്പൊസ്‌തൊലിക ശുശ്രൂഷയ്‌ക്കോ പ്രവാചകശുശ്രൂഷയ്‌ക്കോ സുവിശേഷകശുശ്രൂഷയ്‌ക്കോ ഇടയശുശ്രൂഷയ്‌ക്കോ ഉപദേഷ്ടാവിന്റെ ശുശ്രൂഷയ്‌ക്കോ മറ്റ് ഏതു തരത്തിലുള്ള ശുശ്രൂഷയ്‌ക്കോ ആയിക്കൊള്ളട്ടെ. അതു ക്രിസ്തുല്യമായ മനോഭാവത്തോടെ നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു. നമ്മിലെ ക്രിസ്തുവിന്റെ ആത്മാവാണ് ഏതു ശുശ്രൂഷയ്ക്കുമുള്ള പ്രേരണ നമുക്കു നല്‍കേണ്ടത്. ഒരു സഭയുടെ ഇടയനായിട്ടാണ് നിങ്ങള്‍ വിളിക്കപ്പെട്ടതെങ്കില്‍, യേശു എപ്രകാരം ആ ഉത്തരവാദിത്തം നിറവേറ്റുമായിരുന്നോ അപ്രകാരം ചെയ്യുക. ‘യേശുവിന്റെ മഹത്വം വെളിപ്പെടുത്തുന്ന ഒരു എളിയ ദാസന്‍’, എന്നായിരിക്കട്ടെ നിങ്ങളെക്കുറിച്ച് സഭാവിശ്വാസികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രം. കഴിഞ്ഞ കാലത്തെപരാജയത്തെക്കുറിച്ച് ഒരു വാക്കുപറഞ്ഞുകൊള്ളട്ടെ. നമുക്കു നമ്മുടെ ഭൂതകാലം മായ്ക്കാന്‍ കഴിയില്ല. ആ കാര്യങ്ങള്‍ കഴിഞ്ഞതു തന്നെയാണ്. നമുക്കു ആ പരാജയങ്ങളെ ഓര്‍ത്തു മാനസാന്തരപ്പെടാന്‍ മാത്രമേ കഴിയൂ. അവയെ ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ രക്തത്താല്‍ കഴുകല്‍ ലഭിക്കാനായി കര്‍ത്താവിനോടപേക്ഷിക്കാം. ഞാന്‍ എന്റെ ജീവിതത്തില്‍ പല പിഴവുകളും വരുത്തിയിട്ടുണ്ട്. അതില്‍ നിന്നു വളരെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവ പ്രയോജനമില്ലാത്തതല്ല. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും ഞാന്‍ ധാരാളം പഠിച്ചിട്ടുണ്ട്. അങ്ങനെ അത്തരം തെറ്റുകള്‍ എന്റെ ജീവിതത്തിലുണ്ടാവാതെ സൂക്ഷിക്കാന്‍ എനിക്കു കഴിയുന്നു. കഴിഞ്ഞ കാലത്തു നാം ചെയ്ത പലതിനെയും ഓര്‍ത്തു ചിലപ്പോള്‍ നമുക്കു ലജ്ജിക്കേണ്ടി വന്നേക്കാം. എന്നാല്‍ നാം അവയെക്കുറിച്ച് മാനസാന്തരപ്പെടുകയും ആവശ്യമുള്ളിടത്തു പ്രായശ്ചിത്തം ചെയ്കയും ചെയ്തിട്ടുണ്ടെങ്കില്‍ അവ നമുക്ക് ഒരു പാഠമായിരിക്കയും അവയെ നാം നമ്മുടെ പിന്നില്‍ എറിഞ്ഞു കളകയും ചെയ്യും. കഴിഞ്ഞകാലവീഴ്ചകള്‍ കാരണമായി സാത്താന്‍ നമ്മെ കുറ്റബോധത്തിന്റെ പിടിയില്‍ വീഴ്ത്തി നിരാശയിലേക്കും മ്ലാനതയിലേക്കും വലിച്ചിഴയ്ക്കാന്‍ നാം അനുവദിക്കരുത്. ക്രിസ്തുയേശുവിലുള്ള ആര്‍ക്കും തന്നെ ശിക്ഷാവിധിയില്ല. യേശുവിന്റെ രക്തത്താല്‍ നമ്മെ നീതീകരിച്ച ശേഷം (റോമ. 5:9)ദൈവം നമ്മെ കാണുന്നത് നാം ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ലാത്തവരായിട്ടാണ്. ദൈവം നമ്മെ കാണുന്ന കാഴ്ചപ്പാടിലൂടെ നാമും നമ്മെ കാണണം. നിങ്ങള്‍ കഴിഞ്ഞകാലത്തില്‍ പാപം ചെയ്തുപോയി എന്നതുകൊണ്ട് പ്രയോജനമില്ലാത്തവരാണ് എന്ന് സാത്താനോ മറ്റാരെങ്കിലുമോ പറയുവാന്‍ നാം അനുവദിക്കരുത്. നിങ്ങള്‍ മാനസാന്തരപ്പെട്ടതിനാല്‍ ഇന്നു നിങ്ങള്‍ ദൈവകരത്തില്‍ വിലയേറിയ ഒരു ഉപകരണം തന്നെയാണ്. ദൈവത്തിന്റെ മഹത്വത്തിനായി തുടര്‍ന്നു ജീവിക്കുക. ചെറുപ്പക്കാരെ ശിഷ്യരാക്കുക എന്നതു നമുക്കു ലഭിച്ചിരിക്കുന്ന ഒരു വലിയ ഉത്തരവാദിത്വമാണ്. അവരുടെ മുഴുജീവിതവും അവര്‍ക്കു മുമ്പിലുണ്ട്. നമ്മുടെ സഭകളിലുള്ള യുവജനങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെക്കുറിച്ചു ചിന്തിക്കുക. പിശാച് അവരുടെ പിന്നാലെയാണ്. അവന്‍ അവരെ പിടികൂടുംമുമ്പേ നാം അവരെ ദൈവത്തിനും അവിടുത്തെ രാജ്യത്തിനുമായി പിടിച്ചെടുക്കേണ്ടതുണ്ട്. ഈ ചെറുപ്പക്കാരില്‍, അവരുടെയുള്ളില്‍, വലിയ പോരാട്ടം തന്നെ നടക്കുന്നു. അവര്‍ രക്ഷിക്കപ്പെടുന്നതില്‍ നിന്നു പിശാചിന് അവരെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെയും അവരെ ഗൗരവമില്ലാത്ത ഒത്തുതീര്‍പ്പുകാരായി ഒരു ഒഴുക്കന്‍മട്ടിലുള്ള ക്രിസ്തീയജീവിത്തില്‍ തളയ്ക്കാമെന്ന് അവന്‍ കണക്കു കൂട്ടുന്നു. എന്നാല്‍ അവര്‍ക്കു മീതേ ദൈവം നിങ്ങളെ ഒരു ഇടയനായി വച്ചിരിക്കുന്നു. അവര്‍ ഒത്തുതീര്‍പ്പുകാരാകാതെ തികച്ചും മൗലികതയുള്ള ക്രിസ്തീയജീവിതം നയിക്കുവാന്‍ അവരെ ഒരുക്കേണ്ടതിന്, നിങ്ങളുടെ വിളിയെ ഗൗരവമായി എടുക്കുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അടുത്ത തലമുറയിലെ വിശ്വാസികള്‍ക്ക് മാതൃകയാകുന്നതില്‍ നമുക്കു സംഭവിച്ച പരാജയങ്ങളിലൂടെ നാം ദൈവനാമത്തിനു വരുത്തിയ അപമാനം ക്ഷമിച്ചു കിട്ടേണ്ടതിനു ദൈവസന്നിധിയില്‍ നമ്മെ താഴ്ത്തി അനുതപിക്കുവാന്‍ കര്‍ത്താവു നമ്മെ സഹായിക്കട്ടെ. വരും നാളുകളില്‍ തന്റെ ജനത്തിന്‍മുമ്പില്‍ താഴ്മയും ദൈവഭയവുമുള്ള നേതാക്കളായി ജീവിപ്പാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
ഏപ്രിൽ 12, 2022 എന്നതാണ് ബാങ്ക് സ്ലിപ്പിലെ തീയതി. അധികം വൈകാതെ തന്നെ സ്ലിപ്പിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. Web Team First Published Nov 22, 2022, 4:13 PM IST ഒരു ബാങ്ക് സ്ലിപ്പിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. കാരണം എന്താണ് എന്നല്ലേ? എമൗണ്ട് എഴുതേണ്ട കോളത്തിൽ 'തുലാ രാശി' എന്ന് എഴുതി. രാശി/ എമൗണ്ട് എന്ന കോളത്തിലാണ് ഒരാൾ 'തുലാ രാശി' എന്ന് എഴുതിയത്. ഇന്ത്യൻ ബാങ്കിന്റെ മൊറാദാബാദ് ശാഖയിലാണ് പ്രസ്തുത സ്ലിപ്പ് നൽകിയിരിക്കുന്നത്. അയാൾക്ക് ആയിരം രൂപയാണ് ബാങ്കിൽ നിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാൽ, രാശി എന്ന് കണ്ടപ്പോൾ ആ കോളത്തിൽ തുലാ രാശി എന്ന് എഴുതുകയായിരുന്നു. ഏതായാലും ഇങ്ങനെ ഒക്കെ ആണെങ്കിലും ബാങ്കിലുള്ളവർ അദ്ദേഹത്തെ ആ തുക ബാങ്കിൽ നിക്ഷേപിക്കാൻ അനുവദിച്ചു എന്നാണ് കരുതുന്നത്. 'ആളുകൾ എന്തൊരു സ്മാർട്ട് ആണ് എന്ന് നോക്കൂ' എന്നാണ് ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ 12, 2022 എന്നതാണ് ബാങ്ക് സ്ലിപ്പിലെ തീയതി. അധികം വൈകാതെ തന്നെ സ്ലിപ്പിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതേസമയം രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളും ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു വന്നു. ചിലരെല്ലാം ഇത് വളരെ സരകരമായിരിക്കുന്നു എന്ന് പറഞ്ഞു. ചിലർ അത് എഴുതിയ ആളെ പരിഹസിക്കുകയും ചെയ്തു. എന്നാൽ, അതേ സമയം തന്നെ മറ്റ് ചിലർ ഈ സ്ലിപ്പിന്റെ പേരിൽ അത് എഴുതിയ ആളെ പരിഹസിക്കുന്നത് ശരിയല്ല എന്ന് ശക്തമായി അഭിപ്രായപ്പെട്ടു. ബാങ്ക് സ്ലിപ്പിൽ വെറും 'രാശി' എന്ന് മാത്രം എഴുതുന്നതിന് പകരം 'ധനരാശി' എന്ന് എഴുതണമായിരുന്നു എന്നായിരുന്നു ഒരു വിഭാ​​ഗം അഭിപ്രായപ്പെട്ടത്. അതുകൊണ്ടാണ് പൂരിപ്പിച്ച വ്യക്തിക്ക് ആശയക്കുഴപ്പം ഉണ്ടായത്, അതിന്റെ പേരിൽ അത് പൂരിപ്പിച്ച ആളെ കളിയാക്കുന്നത് ശരിയല്ല എന്നും അവർ അഭിപ്രായപ്പെട്ടു. Last Updated Nov 22, 2022, 4:13 PM IST bank slip Follow Us: Download App: RELATED STORIES രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കുള്ളിൽ 30 -കാരി മരിച്ചു, ഭർത്താവിന്റെ കണ്ണ് നനയിക്കുന്ന പോസ്റ്റ്
രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിവാണ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേരുകേട്ട ‘ രാജ്യത്തിലെ ഭരണാധികാരിയായി ഒരു ഇന്ത്യന്‍ വംശജന്‍ - ഋഷി സുനാക്ക് എത്തുന്ന വാർത്ത ലോകം കേട്ടത് ഏറെ അതിശയത്തോടെയാണ് . പണ്ട് ബ്രിട്ടൻ അടക്കിഭരിച്ച കോ​​​​ള​​​​നി​​​​യി​​​​ൽ​​​നി​​​​ന്നു കു​​​​ടി​​​​യേ​​​​റി​​​​യ​​​​വ​​​​രു​​​​ടെ പി​​​​ന്മു​​​​റ​​​​ക്കാ​​​​ര​​​​ന് നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കി​​​​പ്പു​​​​റം ആ രാജ്യത്തെ ഭരിക്കാൻ നി​​​​യോ​​​​ഗം ലഭിച്ചത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു . ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ബ്രി​​​​ട്ട​​​​ൻ അകപ്പെട്ടി​​​​രി​​​​ക്കു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​രാ​​​​ജ​​​​ക​​​​ത്വ​​​​വും, ധ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​കാ​​​​ല​​​​ത്തു ന​​​​ട​​​​ത്തി​​​​യ ശ്ര​​​​ദ്ധേ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് നാല്പത്തിരണ്ടുകാരനായ ഋ​​​​ഷി സു​​​​നാ​​​​ക്കി​​​​നെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദ​​​​ത്തി​​​​ലേ​​​​റ്റി​​​​യത്. വിലക്കയറ്റം മൂലം പൊറുതി മുട്ടിയ ബ്രിട്ടനിലെ സാധാരണ ജനത്തിന് ആശ്വാസം പകരാനും സാമ്പ​​​​ത്തി​​​​ക​​​​വ്യ​​​​വ​​​​സ്ഥ​​​​യെ ര​​​​ക്ഷി​​​​ച്ചെ​​​​ടു​​​​ക്കാനുമുള്ള ഭാ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​മാ​ണ് പ്രധാനമന്ത്രി എന്ന നിലയിൽ ഋ​​​​ഷി സുനാക്കിൽ ഏല്പിക്കപ്പെട്ടിരിക്കു​​​​ന്ന​​​​ത്. ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ലി​​​​സ് ട്ര​​​​സി​​​​നോ​​​​ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടിട്ട് ഏ​​​​ഴ് ആ​​​​ഴ്ച മാത്രം പിന്നിടുമ്പോഴാ​​​​ണ് ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ലി​​​​സ് ട്ര​​​​സ് രാ​​​​ജി​​​​വ​​​​ച്ച​​​​പ്പോ​​​​ൾ പു​​​​തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ച തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഋ​​​​ഷി​​​​ക്ക് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളേ ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു എന്നതാണ് ഏറെ ശ്രദ്ധേയം . സാമ്ബത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെച്ചപ്പോള്‍, കൈയ്യെത്തും ദൂരത്തു നിന്ന് അകന്നുപോയ പ്രധാനമന്ത്രി പദമാണ് ഋഷിയെ തേടിയെത്തുന്നത്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ബ്രി​​​​ട്ട​​​​ന്‍റെ യ​​​​ശ​​​​സ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ത​​​​ല​​​​ത്തി​​​​ൽ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജ​​​​ന​​​​സ​​​​മ്മ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും ഋ​​​​ഷി​​​​ക്കു ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്നാ​​​​ണ് ലോകം ഉറ്റുനോക്കുന്ന​​​​ത്. ലിസ് ട്രസ്സ് വരുത്തിയ തെറ്റുകള്‍ തിരുത്തി, ജനവിശ്വാസം വീണ്ടെടുക്കുമെന്ന് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ഋഷി സുനാക് രാജ്യത്തോടായി സംസാരിക്കവെ പറഞ്ഞു. തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ കടുത്ത നടപടികള്‍ ആവശ്യമായി വരും എന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം ഓരോ ബ്രിട്ടീഷുകാരന്റെയും ബുദ്ധിമുട്ടുകള്‍ തനിക്ക് മനസ്സിലാകുമെന്നും പറഞ്ഞു . തന്റെ ഭരണത്തിൽ സത്യസന്ധതയും, കാര്യസ്ഥതയും, സുതാര്യതയും അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഉണ്ടാകുമെന്നും ഋഷി സുനാക് ഉറപ്പു നല്‍കി. ഋഷി സുനാക് , പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കോവിഡ് പ്രതിസന്ധിക്കാലത്തും മറ്റും ജനങ്ങളെയും വ്യവസായ-വാണിജ്യ മേഖലയേയും സംരക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞു എന്നത് ചൂണ്ടിക്കാട്ടിയ ഋഷി ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളേയും അതേ രീതിയില്‍ നേരിടുമെന്നും പറഞ്ഞു. ഈ മാസാവസാനം വരുന്ന ബജറ്റില്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ വിലയിരുത്തലുകളുണ്ട് . ഇന്ത്യന്‍ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നതിനിടയിൽ സുവെല്ല ബ്രേവര്‍മാനെ ഹോം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിച്ച ഋഷിയുടെ നടപടി ഇന്ത്യക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. കടുത്ത ബ്രെക്സിറ്റ് പക്ഷക്കാരിയായ ,കുടിയേറ്റത്തിനെതിരെയും തീവ്ര നിലപാടുകള്‍ എടുക്കുന്ന ഇവര്‍ അടുത്തിടെ പരിസ്ഥിതിവാദികള്‍ നടത്തിയ സമരത്തിനെതിരെയും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കുടിയേറ്റ വിരുദ്ധ തീവ്ര നിലപാടുകളാണ് അവരുടെ രാജിക്ക് കാരണമായതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അടുത്തയിടെചില നഗരങ്ങളില്‍ നടന്ന ഹിന്ദു- മുസ്ലിം കലാപത്തിന് സുവെല്ല ബ്രേവര്‍മാന്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തിയിരുന്നു . ഇന്ത്യന്‍ പൈതൃകങ്ങളെയും മൂല്യങ്ങളെയും എന്നും നെഞ്ചോട് ചേര്‍ക്കുന്നയാളാണ് താനെന്ന് പറഞ്ഞ സുനക് ,ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും കുടുംബം നിരന്തരം ഓര്‍മ്മിപ്പിക്കാറുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനും സുനക് മറക്കാറില്ല. ഭാര്യ അക്ഷതയ്‌ക്കൊപ്പം ബെംഗളൂരുവിലെത്തി ബന്ധുക്കളെയും അദ്ദേഹം കാണാറുണ്ട്. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ മകളാണ് ഋഷി സുനകിന്റെ ഭാര്യ അക്ഷത. പഞ്ചാബില്‍ ജനിച്ച സുനകിന്റെ പൂര്‍വ്വീകര്‍ ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറുകയായിരുന്നു. ഡോക്ടറായ യശ്വീര്‍ സുനകിന്റെയും ഫാര്‍മസിസ്റ്റായ ഉഷയുടെയും മകനായി 1980-ല്‍ ഹാംപ്‌ഷെയറിലെ തുറമുഖ നഗരമായ സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം. ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡിലും യുഎസിലെ സ്റ്റാന്‍ഫോഡിലുമായിരുന്നു പഠനം. വന്‍കിട കമ്ബനികളില്‍ വരെ സ്വന്തമായി നിക്ഷേപ സഹായ കമ്ബനി രൂപീകരിച്ചും മികച്ച രീതിയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് 33-ാം വയസില്‍ സുനക് രാഷ്‌ട്രീയത്തിലെത്തുന്നത്. 2014-ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ അദ്ദേഹം 2015-ല്‍ വിദേശകാര്യമന്ത്രിയായി. തുടര്‍ന്ന് ബോറിസ് ജോണ്‍സണിന്റെ കാലത്ത് ട്രഷറി ചീഫ് സെക്രട്ടറിയായും ധനമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.. ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മാത്രമല്ല, ആദ്യത്തെ ഏഷ്യന്‍ വംശജനുമാണ് ഋഷി സുനക്. കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണെങ്കിലും വെള്ളക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രി, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി അങ്ങനെ നിരവധി സവിശേഷതകളുമായാണ് സുനക് ബ്രിട്ടന്റെ അധികാരമേറ്റെടുക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്ബന്നനായ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്. ഇന്ത്യന്‍ പാരമ്ബര്യത്തേയും സംസ്‌കാരത്തേയും എപ്പോഴും മുറുകെ പിടിക്കാറുള്ള ഋഷി സുനക്കിന് ബ്രിട്ടനെ നയിക്കുക എന്ന വലിയ ദൗത്യം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ
തന്റെ പ്രിയഭാഗിനേയന്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്രജാസ്വാതന്ത്ര്യത്തിനു ഹാനികരവുമായ ഒരു ഉപഗമമായിരുന്നു. എങ്കിലും തന്റെ യൗവനാരംഭത്തിലെ വിപ്ലവങ്ങൾ എങ്ങനെ തന്റെ ഭാഗ്യസ്ഥിതിയ്ക്കു് വ്യാഴോദയമായി ഭവിച്ചുവോ, അങ്ങനെയുള്ള ജ്യോതിശ്ചക്രപരിവർത്തനം കൊണ്ടുതന്നെ, അപമാനകരമായ ഈ സംഭവവും തന്റെ ഭാഗ്യഭാസ്കരനെ ‘സ്വോച്ചഗത’നാക്കി സംക്രമിപ്പിച്ചേക്കാമെന്നു് ലോഭാകുലിതനായി ആ മഹാപ്രഭു സമാശ്വസിച്ചു. എന്നാൽ, തൽക്കാലസ്ഥിതികളുടെ രൂക്ഷമായ പാരമാർത്ഥ്യം അയാളുടെ അന്തഃപ്രദേശത്തെ വ്യാകുലപ്പെടുത്തി. തന്റെ കീർത്തിയ്ക്കും പ്രതാപത്തിനും മാന്യതയ്ക്കും നേരിട്ട ധിക്കൃതിക്കു് ഭൂമിയുടെ നാനാഭാഗങ്ങളിലും പ്രതിധ്വനിക്കുമാറുള്ള ഒരു പ്രതിക്രിയ ബലിഷ്ഠനായ താൻ നിർവ്വഹിക്കേണ്ടതാണെന്നു് അത്യുൽക്കടമോഹമാകുന്ന സന്നിപാതജ്വരത്തിന്റെ മൂർച്ഛയിൽ അയാൾ സങ്കല്പിക്കുകയും ചെയ്തു. ഭൂകമ്പാരംഭംപോലെ നാഭിനാളംമുതൽ ഒരു ദീർഘനിശ്വാസംചെയ്തു് ചന്ത്രക്കാറൻ അശരണനെന്നപോലെ ഊർദ്ധ്വമുഖനായി നിന്നപ്പോൾ, ആകാശവീഥിയെ ശാന്തമായി തരണംചെയ്യുന്ന ചന്ദ്രൻ അയാളുടെ നേത്രഗോളങ്ങളിൽ പ്രതിബിംബിച്ചു് അവയെ രണ്ടു ചന്ദ്രപോതങ്ങളെന്നപോലെ പ്രകാശിപ്പിച്ചു. പ്രേക്ഷകന്മാരായ ജനങ്ങൾ, ആ പൈശാചദർശനം കൊണ്ടു ഭയാതുരന്മാരായി, ആ ദുർമ്മദന്റെ കോപാഗ്നിയിൽ ശലഭദശയെ പ്രാപിച്ചുപോകാതെ അവിടെനിന്നും ജവഗമനം തുടങ്ങി. എന്നാൽ ചന്ത്രക്കാറന്റെ നേത്രശശാങ്കന്മാരുടെ പരിവേഷദ്വന്ദ്വം പിണഞ്ഞിടഞ്ഞു ലസിക്കും വണ്ണം ഉമ്മിണിപ്പിള്ളയായ കണ്ടകവല്ലി അദ്ദേഹത്തെ താണ്ഡവപ്രദക്ഷിണം ചെയ്തുകൊണ്ടു നിന്നു. വൃദ്ധ മുതലായവരുടെ വാസസ്ഥലത്തുവച്ചുണ്ടായ മഹാപരിതാപകരമായ സംഭവത്തിൽ അവരോടു് അനുകമ്പാഭാവമൊന്നും കാണിക്കാതെയും, അങ്ങനെ ഒരു വകക്കാരുണ്ടെന്നുള്ള സംഗതിപോലും ഗണിക്കാതെയും, ഋഷഭപ്രകൃതനായിത്തന്നെ ചന്ത്രക്കാറൻ, ഈശനാകട്ടെ ബ്രഹ്മനാകട്ടെ തന്നോടപ്രിയം പ്രവർത്തിച്ച ധൂർത്തനെ വൈരനിര്യാതനംകൊണ്ടു ക്ഷണേന അശ്രുപാനംചെയ്യിക്കുന്നുണ്ടെന്നു ശപഥംചെയ്തു് ചിലമ്പിനേത്തേക്കു് തിരിച്ചു. വൃദ്ധ മുതലായവരോടു് ചന്ത്രക്കാറൻ കാണിച്ച മര്യാദാലോപത്തെ തന്റെ സ്വന്തരീതിയിൽ ഉദാരശീലനായ ഉമ്മിണിപ്പിള്ള പരിഹരിച്ചു. മന്ത്രക്കൂടംവിട്ടു് തനിയ്ക്കു ശർമ്മദനായുള്ള അളിയപ്പെരുമാളെ തുടരുന്നതിനുമുമ്പിൽ തന്റെ പ്രചോദനത്താൽ കേശവൻകുഞ്ഞുള്ളേടം അറിഞ്ഞു സ്വകാമപ്രാപ്തിക്കു പ്രതിബന്ധമായ ആ യുവാവിനെ രാജഭൃത്യന്മാർ മാറ്റുകകൊണ്ടു് അയാൾ ഉല്ലാസഭരിതനായിത്തീർന്നിരുന്നു. തന്റെ ശരീരവല്ലരികത്വത്തിന്റെ സരസതയെ അതിശയമായി സ്ഫുടീകരിച്ചും, ഏതു സരസാംഗനാഹൃദയഭിത്തിയേയും കരണ്ടു നശിപ്പിപ്പാൻ നിപുണമൂഷികനാണെന്നു നടിച്ചും മീനാക്ഷിയുടെ നേർക്കു്, “ആരെന്നാലും രക്ഷിപ്പാനിനി അപരൻ വരുമോ കേണാളെ” എന്നു വിജയസന്ദേശമായും, വൃദ്ധയുടെ നേർക്കു്, “എന്തറിഞ്ഞു മമ ശീലഗുണങ്ങളും ബുദ്ധിവിലാസവും” എന്നു ഭത്സനമായും, കുപ്പശ്ശാർ നിൽക്കുമെന്നു വിചാരിച്ചിരുന്ന സ്ഥലത്തെ നോക്കി “വിദ്രുതം തവ രക്തധാര കുടിച്ചിടാതെയടങ്ങുമോ” എന്നു ഗർവ്വദ്യോതകമായും ഓരോ നോട്ടങ്ങളെ പ്രക്ഷേപണം ചെയ്തു. കുപ്പശ്ശാരുടെ ഒരു പൊടിയെങ്കിലും അവിടെ ഇല്ലാതിരുന്നതു് ഉമ്മിണിപ്പിള്ളയുടെ ആയുർബലം ശേഷിച്ചതുകൊണ്ടായിരുന്നു. മീനാക്ഷി സാമാന്യേന തന്റെ വംശമഹത്വത്തിനൊത്തവിധം ധീരസിംഹപ്രകൃതിയായിരുന്നു എങ്കിലും, തനിയ്ക്കു ദൈവഗത്യാ സിദ്ധിച്ച കാമുകന്റെ സംഗതിയിൽ ഹൃദയമാർദ്ദവം കൊണ്ടു് ഹരിണീസ്വഭാവയായിത്തീർന്നിരുന്നു. ആ യുവാവിനെ ഒരു ലളിതദിവ്യസമ്പത്തായി ധ്യാനിച്ചു്, ആ ബാലിക മാനസപൂജ ചെയ്തുവന്നിരുന്നു. സമ്പൽസമൃദ്ധിയും ശൃംഗാരപരമാനന്ദാനുഭൂതിയും കാമിച്ചുത്ഭവിക്കുന്നതല്ലായിരുന്നു മീനാക്ഷിയുടെ പ്രണയം. ആ കന്യക ആ യുവാവിനെ ഭർത്തൃസ്ഥാനത്തിൽ സങ്കൽപനംചെയ്തു വരിച്ചതു് തന്റെ ഐഹികദേഹിക്കു് ഒരു ആധാരപുരുഷനായും, രാസക്രീഡാരഹസ്യാന്തർഭൂതമായ ആത്മസമ്മേളനസ്വാരസ്യദനായും ആയിരുന്നു. ആ യുവാവും താനും പരസ്പരസർവ്വസ്വതയെ കൈക്കൊണ്ടു് അദ്ദേഹത്തിന്റെ ജന്മദേശമായ നാട്ടുമ്പുറത്തു് വൃക്ഷസങ്കലിതമായുള്ള വിജനസ്ഥലത്തിൽ രമ്യമായുള്ള ഒരു ഭവനത്തിൽ അതിന്റെ നായികാസ്ഥാനം വഹിച്ചു്, വിശ്രമാവസരങ്ങളിൽ അദ്ദേഹത്തിന്റെ സാഹിത്യ ചാതുരിയെ ആസ്വദിച്ചും, തനിക്കു സിദ്ധമായുള്ള സംഗീതാമൃതത്താൽ യഥാഹിതം അദ്ദേഹത്തിനെ സന്തർപ്പണം ചെയ്തും, തനിക്കു യഥാക്രമം ഉപദിഷ്ടമായിട്ടുള്ള ഹനുമൽകവചാദിമന്ത്രങ്ങളെക്കൊണ്ടു് ഗൃഹൈശ്വര്യസംരക്ഷണംചെയ്തും, ദൈവപ്രസാദത്താൽ സന്തതി ലാഭമുണ്ടാകുമ്പോൾ ബാലപരിചരണംകൂടിച്ചെയ്തും – ഇങ്ങനെയുള്ള ഗൃഹസ്ഥവസതിയുടെ ചാരിത്രമഹിമകൊണ്ടു് സ്വകുലത്തിന്റെ കളങ്കം ആസകലം നീക്കിയും പാപരഹിതമായുള്ള കർമ്മസഞ്ചയസമ്പാദനം ചെയ്തും, ഭർത്തൃചരമത്തിൽ സതീവ്രതത്തെ അനുഷ്ഠിപ്പാൻ മീനാക്ഷി മനോരാജ്യവ്യവസ്ഥാപനങ്ങൾ ചെയ്തിരുന്നു. ആ ബാലികയെ ഹതവിധി പൊടുന്നനവേ വഞ്ചിച്ചപ്പോൾ, ആ പരമദുഖഃത്തിന്റെ കാരണം സ്വകുടുംബദുഷ്കൃതികൾതന്നെ എന്നു് അവൾ സങ്കൽപിച്ചു. രാജദ്രോഹാദിപാപങ്ങൾകൊണ്ടു് ശൃംഖലിതമായുള്ള തന്റെ കുടുംബത്തോടു്, തന്റേയും മാതാമഹിയുടേയും പൂർവ്വനിശ്ചയങ്ങൾക്കു വിരുദ്ധമായി കേശവകുഞ്ഞിനു് സംഘടനം ഉണ്ടാക്കുമാറു് നടന്ന നിശ്ചയതാംബൂലക്രിയയുടെ പരിപൂർത്തിയോടുകൂടിത്തന്നെ അദ്ദേഹവും രാജകോപഗ്രസ്തനായിത്തീർന്നിരിക്കുന്നതു് വിധിഗതിയുടെ ന്യായമായ പരിണാമമെന്നും ആ കന്യകയ്ക്കു തോന്നി. തന്റെ ഹൃദയത്തിൽ തിങ്ങിപ്പൊങ്ങുന്ന താപത്തെ അശ്രുവർഷംകൊണ്ടു തണുപ്പിക്കാൻ അവളുടെ അതിപ്രൗഢതസമ്മതിക്കായ്കയാൽ, സ്വാന്തഃക്ഷീണത്തെ ഗൗരവബുദ്ധ്യാ ഗോപനം ചെയ്തും ഇതിനിടയിൽ വാടിത്തളർന്നു തന്നിലധികം ഖിന്നയായി നിന്നിരുന്ന മാതാമഹിയെ ഹസ്തഗ്രഹണം ചെയ്തും നാലുകെട്ടിനകത്തു പ്രവേശിച്ചു. ദണ്ഡകവനവാസിയായ കബന്ധനെപ്പോലെ ഹരിപഞ്ചാനന സന്നിധിയിലേക്കു ചന്ത്രക്കാറൻ പാഞ്ഞുപോകുന്നതിനിടയിൽ, അദ്ദേഹത്തിന്റെ മഹാസൗധമായുള്ള ചവുക്കയുടെ പ്രാന്തത്തിൽ നിന്നിരുന്ന വൃദ്ധസിദ്ധാദികൾ ആ ഗഭീരാക്ഷന്റെ അപ്പോഴത്തെ ആകാരമഹാരൂക്ഷതയെക്കണ്ടു് ആശ്ചര്യപ്പെട്ടു. അഗ്നിമയമായ ഒരു ലോഹഗോളമെന്നപോലെ ഭൂഭ്രമണവേഗത്തിൽ അദ്ദേഹം ഹരിപഞ്ചാനനദൃഷ്ടിചക്രത്തിൽ പ്രവേശിച്ചു് സ്തംഭനിലയെ കൈക്കൊണ്ടു. എന്തതിശയം! തന്റെ ബദ്ധശത്രുവും സ്വാഭീഷ്ടവിഘാതകനും ആയ കുപ്പശ്ശാർ യോഗികരപത്മങ്ങളാൽ സകരുണം തലോടപ്പെട്ടും, ആനന്ദ ബാഷ്പാർദ്രനേത്രങ്ങളോടുകൂടിയും, ബദ്ധപഞ്ചപുച്ഛനായും, ദ്രാവിഡ പ്രാകൃതമെന്നൊരു നവഭാഷയെ പ്രയോഗിച്ചും, പ്രാരബ്ധദുരിതദൂരീകരണപ്രാർത്ഥകനായി നിൽക്കുന്നു. മീനാക്ഷിയേയും, കഴക്കൂട്ടത്തെ വകനിധിയേയും ഇതാ യോഗീശ്വരഗൃദ്ധ്രൻ നഖഗ്രസ്തമാക്കിക്കൊണ്ടു്, പക്ഷപുടങ്ങളെ വിടർത്തി അംബരദേശത്തോട്ടുയരുന്നു എന്നു ചന്ത്രക്കാറൻ നിരൂപിച്ചു. യോഗീശ്വരഗുരുവിടനേയും കുപ്പശ്ശാരായ ശത്രുഖലനേയും തന്റെ ‘സർവം ഭക്ഷ്യാമി’ത്വത്തിനു് അവകാശവലബ്ധിയിൽ പ്രാതലാക്കുന്നുണ്ടെന്നു് ചന്ത്രക്കാറൻ നിശ്ചയിച്ചു. ആ ആഗ്നേയബൃഹൽപിണ്ഡത്തെക്കണ്ടപ്പോൾ യോഗീശ്വരനും കുപ്പശ്ശാരും ഒന്നുപോലെ സംഭ്രമിച്ചു. ഭാഗ്യവശാൽ അത്യാവശ്യം പരസ്പരം ഗ്രഹിപ്പാനുള്ളതു പറഞ്ഞുതീർന്നിരുന്നതിനാൽ യോഗീശ്വരൻ കുപ്പശ്ശാർക്കു് യഥാനിയമം പ്രസാദത്തെ നൽകി, അയാളെ യാത്രയാക്കി. ആ സന്ദർഭത്തിൽ തന്റെ സംബന്ധിയുടെ അവമാന വിപത്തിൽ സഹതാപിയായി അനുകരണം ചെയ്യേണ്ടതു് തന്റെ ധർമ്മമെന്നു വിചാരിച്ചു്, മാളികമുകളിലുള്ള വാതൽപ്പടിയുടേയും അതിനടുത്തു കോപത്തീജ്വാല ചിന്നിക്കൊണ്ടു നിന്നിരുന്ന ചന്ത്രക്കാറന്റേയും ഇടയിൽക്കൂടി, തന്റെ ശരീരതന്തുവെ അകത്തു പ്രവേശിപ്പിക്കാൻ പരിതാപചിഹ്നമായി ദീർഘിപ്പിച്ചുള്ള മുഖാഗ്രത്തെ ഉമ്മിണിപ്പിള്ള കോർത്തു. തന്നെ ഞെരിച്ചുകൊണ്ടു് അകത്തോട്ടു പ്രവേശിച്ച അവിവേകിയെ ചന്ത്രക്കാറന്റെ നേത്രകൂശ്മാണ്ഡാന്തങ്ങൾ ദർശനംചെയ്തപ്പോൾ ആ ഹതഭാഗ്യനായ വിദ്യുജ്ജിഹ്വന്റെ കണ്ഠത്തിനു ചന്ത്രക്കാദശകണ്ഠൻ പിടികൂടി പ്രയാണവിഷമംകൂടാതെ കോണിക്കുതാഴത്തുള്ള തളത്തിൽ കിരാതനാൽ ദണ്ഡിതനായ അർജ്ജുനനെപ്പോലെ പതിപ്പിക്കപ്പെട്ടു. ആ ക്രിയചെയ്ത ചന്ത്രക്കാറനേയും അതുകണ്ടു രസിച്ചുനിന്ന യോഗീശ്വരനേയുംകൊണ്ടു് കൈകടിപ്പിച്ചേക്കുന്നുണ്ടെന്നു് ഉമ്മിണിപ്പിള്ള ഘോരമായ ഒരു പ്രതിജ്ഞ ചെയ്തു. യോഗീശ്വരൻ ഈ സംഭവത്താൽ ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും തമ്മിലുള്ള ശ്ലഥബന്ധത്തെ മനസ്സിലാക്കി. അതുകൊണ്ടു് – തൽക്കാലം കഥ നടക്കട്ടെ. അഭിമാനിയായ ചന്ത്രക്കാറൻ ധിക്കാരിയായ തന്റെ സംബന്ധിയെ ഈവിധം ശാസിച്ചതിന്റെശേഷം വീണ്ടും യോഗീശ്വരന്റെ സന്നിധിയിൽ പ്രവേശിച്ചു് അദ്ദേഹത്തിന്റെ അപ്രാപഞ്ചികത്വത്തേയും ജീവമുക്തതയേയും വിസ്മരിച്ചു് വീരധർമ്മാനുസാരിയായി ആ മുറിയുടെ ചുവരിൽ തൂക്കിയിരുന്ന ഒരു കഠാരിയെ ഗ്രഹിച്ചു് തന്റെ മാറിനു നേർക്കുതന്നെ അതിനെ ഉയർത്തി ഓങ്ങി. തന്റെ സൽക്കാരകനായ ശിഷ്യപ്രധാനനുണ്ടായ അവമാനപരിഹാരകമായ ഈ സാഹസോദ്യമം കണ്ടപ്പോൾ ജന്മനാ രക്തച്ഛിദ്രകനായുള്ള ആ യോഗീശ്വരൻ അഭിമാനപൂർവ്വം വേഗത്തിൽ അടുത്തു് അയാളുടെ ആത്മഹത്യക്കുള്ള ശ്രമത്തെ നിരോധിച്ചു. യോഗീശ്വരനോടുള്ള ശിഷ്യബന്ധത്തെ ഓർക്കാതെയും അവമാനസഹനായി നിൽപാൻ ശക്തനല്ലാതെ ചമഞ്ഞു, ചന്ത്രക്കാറൻ അദ്ദേഹത്തിനെ ഇങ്ങനെ കയർപ്പും വിലപനവും തുടങ്ങി: “വിടണം സാമി! ഇവനിനി ചത്താലെന്തു്, ഇരുന്നാലെന്തു്? മാനവും മതിയുംകെട്ടു! വായ്ക്കരിക്കുതഹണവൻ കാലന്മാരെ വായിലുമായി! എന്റെ പൊന്നുസ്വാമി! ഈ ഒറ്റത്തടിക്കിനി വിലയെന്തരു്, നെലയെന്തരു്? കൈവിട്ടൂടണം.” യോഗീശ്വരൻ ചന്ത്രക്കാറന്റെ കൈവിടാതെ ശാന്തതയോടുകൂടി ഇങ്ങനെ ഗുണദോഷിച്ചു: “എന്ന ചന്ത്രക്കാറപ്രഭു? അവിവേകമൂർച്ചയാലെ ജന്മജന്മാന്തരസിദ്ധമാന മനുഷ്യാത്മാവെ ഹതംചെയ്തൂടറതാ? ആഹാ? പരമജാള്യം! നമതു ശിഷ്യർ.” ചന്ത്രക്കാറൻ “ശിഷ്യരു്! നോവിച്ചാൽ കൊത്താത്ത പാമ്പൊണ്ടൊ? തന്തപ്പാമ്പിനേപ്പോലെ കുഞ്ചും മൂക്കുമ്പം കൊത്തും.” രാമനാമഠത്തിൽപ്പിള്ളയെ തുടർന്നു് താനും രാജദ്രാഹത്തിനു ശക്തൻതന്നെ എന്നു ചന്ത്രക്കാറൻ പറഞ്ഞതിന്റെ താൽപര്യം യോഗീശ്വരനു വ്യാഖ്യാനംകൂടാതെ മനസ്സിലായി. ദന്തങ്ങളെക്കൊണ്ടു സകലദൃശ്യങ്ങളേയും ഭേദനംചെയ്‌വാൻ സന്നദ്ധനായി മദമ്പാടോടുകൂടി നില്ക്കുന്ന ഗജരാജനെപ്പോലെ സംരംഭമൂർച്ഛിതനായ ചന്ത്രക്കാറനോടു് തന്റെ ശാന്തവാദവും സാമോപദേശവും വിദേശീയഭാഷയും പ്രയോജകീഭവിക്കയില്ലെന്നു നിശ്ചയിച്ചു്, അയാളെ ഒന്നു ശമിതഗർവനാക്കി സ്വപാർശ്വസ്ഥനാക്കിക്കൊണ്ടു് അവിടം വിട്ടു വേഗത്തിൽ മടങ്ങുന്നതിനു് യോഗീശ്വരൻ ഉപായം നോക്കി. തന്റെ അന്തർഗ്ഗതങ്ങളെ തനിക്കു സഹജമായുള്ള നാട്യവൈദഗ്ദ്ധ്യം കൊണ്ടു് ഗോപനം ചെയ്തും, സവിശേഷമായി ആശ്ചര്യമന്ദഹാസത്തെ ചൊരിഞ്ഞും, പുറത്തേക്കുള്ള വാതൽപ്പടിയിൽ കയറിനിന്നു്, ചന്ത്രക്കാറന്റെ കഠാരി വഹിച്ചുള്ള ഹസ്തത്തെ സ്വഹസ്തത്തിൽനിന്നു് മോചിച്ചു്, യോഗീശ്വരൻ ഇങ്ങനെ പ്രസംഗിച്ചു: “തന്റെ വലിയ മാനഹതിക്കു് നാം നിവൃത്തിയുണ്ടാക്കും. തന്റെ അനന്തരവനെ വിട്ടുകൊടുപ്പാൻ നാംതന്നെ ഉപദേശിച്ചതു്. അതിന്റെ കാരണം കേൾക്കൂ: തന്റെ പുറപ്പാടിനെ തടുപ്പാൻ ഒരു വിന്ധ്യനിര ചുറ്റി നില്പുണ്ടു്. കുമാരൻതമ്പി ജെൻട്രാളും വലിയൊരു പരിവാരവും ഇപ്പോഴും ഈ സ്ഥലം ചുറ്റിയുണ്ടു്.” ചന്ത്രക്കാറൻ “അഹഹഹ! എന്തരു സാമീ! ഞാൻ ഏച്ചും പേച്ചും കെട്ടവനെന്നോ? അങ്ങനെയാണെങ്കിൽ വച്ചൂടട്ടൊ തീ പെരുച്ചാഴിപ്പോട്ടിലു്?” യോഗീശ്വരൻ “ഹെയ്! കാര്യം കളിയല്ല – ഞാനിവിടെ ഉള്ളപ്പോൾ വലിയ കൈ ഒന്നും പാടില്ല. പിന്നെയും, അദ്ദേഹത്തിന്റെ കൂടി ആളെത്രയുണ്ടെന്നറിഞ്ഞുകൂടാ. ഒരു മുന്നൂറോളം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നു് എനിക്കു തോന്നി; രാത്രിയായപ്പോൾ അതു് ഇരട്ടിച്ചിരിക്കും. നമ്മുടെ ദേഹരക്ഷയ്ക്കു് മഹാരാജാവിങ്ങനെ പ്രസാദിച്ചു ചെയ്യുന്ന ഉപചാരത്തെ നാം അനാദരിക്കേ? തനിക്കും അവിടന്നു ചെയ്തിരിക്കുന്നതു് ഒരു വലിയ അഭിമാനമല്ലേ?” ചന്ത്രക്കാറൻ “അമ്പിച്ചിയൊ! കുശാലു് കുശാലു് – ഇത്ര നോട്ടത്തിനും മര്യാധയ്ക്കും അവിടെ ആൺപെറന്നവനാരു് –?” യോഗീശ്വരൻ “അരുതരുതു്. അവസ്ഥയായി സംസാരിക്കൂ. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലമല്ലിതു്. അക്കാലത്തു് ആ സിംഹത്തെ മാത്രം ഭയന്നാൽ മതിയായിരുന്നു. രാമവർമ്മമഹാരാജാവും പ്രജാവർഗ്ഗവും ഒരു ശരീരമാണു്. അതിനാൽ അവിടുത്തേയും അവരേയും പേടിക്കണം. നിങ്ങൾ ചില മഹാനുഭാവന്മാർ മാത്രം അവിടുത്തെ ആഭിചാരശക്തിയെ നീക്കാൻ നോക്കുന്നു. വിടുവാക്കുകൾകൊണ്ടു് അങ്ങനെയുള്ള ശ്രമത്തിനു് അപകടമുണ്ടാക്കരുതു്. ഈ സംഗതികളെല്ലാം സൂക്ഷ്മമായി അറിഞ്ഞിട്ടാണു് തടസ്ഥംകൂടാതെ അനന്തരവനെ കൂട്ടി അയപ്പാൻ ഞാൻ ഗുണദോഷിച്ചതു്. നമുക്കു് ഇനി എല്ലാം നല്ലതിന്മണ്ണം ആലോചിച്ചു നടത്തണം. ചുറ്റുമിട്ടിരിക്കുന്ന കാവൽ അവിടെ കിടക്കട്ടെ. അറിഞ്ഞ ഭാവംപോലും നടിക്കണ്ട. നമുക്കു വേറെ കാര്യങ്ങൾ വലുതായി പലതുമുണ്ടല്ലോ.” ചന്ത്രക്കാറനും മന്ദബുദ്ധിയായിരുന്നില്ല. യോഗീശ്വരന്റെ യുക്തിവാദം അയാൾക്കു നല്ലതിന്മണ്ണം ബോദ്ധ്യമാവുകയാൽ ഇങ്ങനെ യോഗീശ്വരന്റെ സാമർത്ഥ്യത്തെ കൊണ്ടാടി: “സാമികളു് കൊമ്പിച്ച അരശരുതന്നെ. തമ്പുരാന്റെ എടതിരിക്കു് സാമീടെ മറുതിരി അയ്യമ്പ!” ഗ്രാമ്യപദങ്ങളെക്കൊണ്ടെങ്കിലും, ഇങ്ങനെതന്നെ സംഭാവനംചെയ്തുകൊണ്ടു്, ചന്ത്രക്കാറൻ അയാളുടെ ദേഷ്യപ്പുറപ്പാടിനെ ഉപസംഹരിച്ചപ്പോൾ, ഇനി ഉദ്ദിഷ്ടകാര്യത്തിലേക്കു് പ്രവേശിപ്പാൻ താമസിച്ചുകൂടെന്നു യോഗീശ്വരൻ നിശ്ചയിച്ചു. വങ്കനെങ്കിലും മഹാകുബേരരും മഹാന്ധനും അപരിമിതജനസ്വാധീനമുള്ളവനും ആയ ഇയാളെ തന്റെ പാർശ്വത്തിൽ അച്ഛേദ്യമായ വല്ല പാശവും കൊണ്ടു ബന്ധിച്ചു് സ്വവ്രതത്തിന്റെ ഉദ്‌‌വ്യാപനത്തിനു് പ്രയോജ്യമാക്കണമെന്നു ചിന്തിച്ചു്, ഉപക്രമണികയായി ഇങ്ങനെ തുടങ്ങി: “എന്റെ കോപ്പെന്തു നിസ്സാരം! ദേശന്തരിയായി സഞ്ചരിക്കുന്ന ഒരവധൂതൻ. എന്റെകൂടി പരികർമ്മിവേഷത്തിൽ സഞ്ചരിക്കുന്ന ധനികന്റെ തേവാരത്തെ ഞാൻ നടത്തുന്നു. നമുക്കു കുലവുമില്ല. ബലവുമില്ല, ധനവുമില്ല – ബ്രഹ്മമെന്നൊരാധാരം മാത്രമേയുള്ളു.” ചന്ത്രക്കാറൻ “സാമി ഇങ്ങനെ തന്നത്തൻ ധുഷിക്കരുതു്. ആറു ശാസ്സ്രങ്ങളും പഞ്ചവേധങ്ങളും പടിച്ചു്, കുടലഴുക്കറുത്ത പുണ്യവാളൻ! സാമിക്കാരുമില്ലെങ്കിൽ ചന്ത്രക്കാറനൊണ്ടു്.” യോഗീശ്വരൻ (സന്തോഷത്തോടുകൂടി) “ചന്ത്രക്കാറനു് ഉറക്കം വന്നില്ലെങ്കിൽ കുറച്ചു പറവാനുണ്ടു്. തിരുവനന്തപുരത്തു് ഒരു മോതിരം വിറ്റു എന്നും അതിനെപ്പറ്റി ചില കൃതികൾ നടക്കുന്നു എന്നും കേട്ടില്ലേ?” ചന്ത്രക്കാറൻ “ആ ഉമ്മിണിശ്ശവം എന്തോന്നോക്കെ ഇവിടെ ഒഴറി. ഞാൻ വകവച്ചില്ല. മമ്മട്ടിക്കൊണ്ടു പെഴയ്ക്കണവരു് വമ്പളപ്പാനിരുന്നാലു് അരിയളവിനു കുറവുവരും.” യോഗീശ്വരൻ “ശരിതന്നെ. മോതിരം കഴക്കൂട്ടത്തുപിള്ളയുടെ വക എന്ന് – (വളരെ ആലോചനയോടുകൂടി അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൊണ്ടു്) – രാജകുമാരനോ – ഉമ്മിണിയോ – ആരോ എന്നോടു പറഞ്ഞു. ചന്ത്രക്കാറനെ വല്ലവിധവും സംബന്ധിക്കുമെന്നു സംശയിച്ചു് ഞാനും ചില അന്വേഷണങ്ങൾ ചെയ്തു. അടുത്തു വരൂ, പറയട്ടെ.” (ചന്ത്രക്കാറൻ യോഗീശ്വരന്റെ അടുത്തണഞ്ഞു് എന്താണു വരാമ്പോകുന്നതെന്നുള്ള സംഭ്രമത്തോടുകൂടി നിന്നു.) “മോതിരം വിറ്റതു് അനന്തരവൻകുട്ടിയാണു്.” ചന്ത്രക്കാറൻ (തലയിൽ തച്ചുകൊണ്ടു് അമർത്തിയ അട്ടഹാസമായി) “ഒള്ളതോ സാമി? എങ്കിൽ ചതിച്ചല്ലോ മാവാവി!” യോഗീശ്വരൻ “അതുകൊണ്ടു് ചന്ത്രക്കാറന്റെ കൈവശത്തു നിന്നും ആ മോതിരം പുറത്തിറങ്ങിയതെന്നു തോന്നി, അന്വേഷണത്തെ നിറുത്തി.” ചന്ത്രക്കാറൻ (മനഃപാടവം അസ്തമിച്ചു്) “ധാമദ്രാവികളു് ഇത്രത്തോളമാക്കിയോ അവനെ? എന്റെ കുഞ്ഞിനെ അരുംചാക്കിനു് കൊടുത്തു സാമീ, ആ ശനിപിടിച്ച കൂട്ടം –” യോഗീശ്വരൻ “ആ പട്ടരെ പറഞ്ഞൊതുക്കി മഹാരാജാവിനുണ്ടായിരുന്ന സംശയങ്ങളെ തീരുമാനം നീക്കി. ഇപ്പോൾ ആകപ്പാടെ വന്നു കൂടീരിക്കുന്നതു് മോതിരം വാങ്ങിയ ആളെ, അതു വിറ്റ ആൾ കൊന്നു എന്നാണു്! അപ്പോൾ കാര്യം എങ്ങനെ തിരിയുമെന്നു് ചന്ത്രക്കാറൻതന്നെ ആലോചിക്കൂ.” ഈ പ്രസ്താവനയിൽനിന്നു് സംഗതികളുടെ സ്ഥിതിയും സംഭാവ്യമായുള്ള ഗതിയും മനസ്സിലാവുകയാൽ “എന്റെ സാമീ!” എന്നു് ചന്ത്രക്കാറന്റെ നാവിൽനിന്നു് അയാൾ അറിയാതൊരു സംബോധന പുറപ്പെട്ടു്, ആ മാളികയിൽ എത്രയും അത്യന്താർത്തനാദത്തിൽ മുഴങ്ങി, യോഗീശ്വരനേയും ഒന്നു കുലുക്കി. “എന്റെ പൊന്നു ഗുരുപാഥരെ ചതിച്ചുകളഞ്ഞല്ലൊ ആ നീലികളു്! നാലും മൂന്നും തെരിയാത്ത എന്റെ പിള്ളയെ ഇടിച്ചുപിഴിഞ്ഞു് അവിടത്തെ കാലമ്മാരു് എന്തെല്ലാം ചെല്ലിക്കുമോ!” (ശ്വാസംമുട്ടോടുകൂടി) “ഫൊയി സാമീ കാര്യം! എന്റെ അരുമച്ചെറുക്കനെ കൊലയ്ക്കു തള്ളിയ മാവാവികളെ – ഹിപ്പം കൊന്നു – കുഴിച്ചുമീടീട്ട് – നേരം വെളുക്കണതു പിന്നെ –” ചന്ത്രക്കാറന്റെ ഭയാനകത്വത്തെ യോഗീശ്വരൻ അഭിനന്ദിച്ചു. തന്റെ അസ്ത്രം സൂക്ഷ്മമായി യന്ത്രഖണ്ഡനംചെയ്തു എന്നു് അദ്ദേഹം സന്തോഷിക്കയും ചെയ്തു. എന്നാൽ ‘മഹാപാപികൾ’ എന്നു് അവശംസിക്കപ്പെട്ട ആളുകൾ താൻ അന്നു കണ്ട മഹാമനസ്വിനിയായ വൃദ്ധയും കനകകോമളാംഗിയായ കന്യകയും ആയിരിക്കാമെന്നു സംശയിച്ചു് ഇങ്ങനെ ചോദ്യം ചെയ്തു: “അനന്തരവന്റെ അപകടം വല്ലാത്ത ദുർഘടംതന്നെ. എന്നാൽ ആരാണയാളെ വഞ്ചനചെയ്തതു്? അവരെ കൊല്ലുന്നതെന്തിനു്? മഹാപാപികളെന്നു പറഞ്ഞതു് ആരെക്കുറിച്ചാണു്?” ചന്ത്രക്കാറൻ “സാമീടെ തിരുമുമ്പിലു് ഇന്നു് ആടാനും കൊഞ്ചാനും വന്നില്ലയോ? ആ തെരുവാടിക്കൂട്ടംതന്നെ. (അദ്ദേഹത്തിന്റെ നേത്രദ്യുതി അശ്രുജലദ്രവംകൊണ്ടു് അല്പംകൂടി തിളങ്ങി) മായവും മന്ത്രവുംകൊണ്ടു്, തെക്കുവടക്കു തിരിയാക്കുഞ്ഞിനെ, തെന്തനമാട്ടി, കൊലയ്ക്കും കൊടുത്ത കാക്കക്കൊറക്കോലം! പെണ്ണു് – പേപ്പിഞ്ചെന്നു വച്ചാലു്, കരും കാഞ്ഞിരക്കുരു. തൊലിതെളിച്ചം കണ്ടു് സാമീ കലങ്ങല്ലെ, ആ കൂട്ടത്തിനെ വെച്ചേപ്പാനോ? തൊറകേറ്റാതെ, പടിഞ്ഞാറെക്കടപ്പുറത്തു് പുതമൺ അടിയിലു്, ഈ രാകൊണ്ടു കുഴിച്ചുമൂടി, കള്ളിയും നടണം.” അശ്രുക്കൾകൊണ്ടു് മറയ്ക്കപ്പെട്ടിരുന്ന ഹരിപഞ്ചാനനന്റെ ഇന്ദ്രനീലനേത്രങ്ങളിൽനിന്നു് രാമയ്യന്റെനേർക്കു പുറപ്പെട്ടതായി കേശവപിള്ള ശങ്കിച്ചതുപോലുള്ളതിലും തീക്ഷ്ണമായ ചില ജ്വാലാരശ്മികൾ ചന്ത്രക്കാറന്റെനേർക്കു പുറപ്പെട്ടു. ആ കൃതഘ്നരാക്ഷസന്റെ വദനത്തിൽനിന്നു് ‘തുറകേറ്റാതെ’ എന്നുള്ള പദം പുറപ്പെട്ടപ്പോൾ, യോഗീശ്വരന്റെ ദന്തങ്ങൾ അദ്ദേഹത്തിന്റെ അധരത്തെ ക്രൂരമായി ദംശനംചെയ്തു. മസ്തകധ്വംസനത്തിനു യുക്തനായ കൊലയാനയെ കണ്ട കേസരിയെപ്പോലെ താൻ ഇരുന്നിരുന്ന പീഠത്തിൽനിന്നു് ഹരിപഞ്ചാനനൻ താഴത്തുചാടി, ലാംഗൂലപിഞ്ഛത്തെ ചുഴറ്റുന്നതിനുപകരം മുഷ്ടികൾ ചുരുട്ടി ഞെരിച്ചുകൊണ്ടു് ആ മുറിയിൽ ക്രാന്തി വൃത്തലേഖനം ചെയ്യുംവണ്ണം ദ്രുതസഞ്ചരണംചെയ്തു. ഇങ്ങനെ കുറച്ചു നേരം നടന്നു് കോപം ശമിപ്പിച്ചുകൊണ്ടു്, ചന്ത്രക്കാറന്റെ മുഖത്തോടടുത്തുചേർന്നു് അയാളെ ലോമകൂപംപ്രതി ദൃഷ്ടിസൂചികൾകൊണ്ടു ക്ഷതംചെയ്തു. അനന്തരം അയാൾ ഉദ്യോഗിക്കുന്ന വധത്തെക്കുറിച്ചു് ഇങ്ങനെ അപഹസനം ചെയ്തു: “രാജവധം കഴിഞ്ഞു് സ്ത്രീവധത്തിനാലോചനയായോ? അടുത്ത കൈ ഗുരുവധമായിരിക്കാം. എല്ലാം കഴിയട്ടെ. അപ്പോൾ രാജസ്ഥാനത്തിനു് പരശുരാമനെപ്പോലെ രക്തതീർത്ഥസ്നാനം കഴിച്ചു് ഒരുങ്ങാം.” തന്നാൽ സങ്കല്പിതമായുള്ള നാടകത്തിന്റെ പരിണാമത്തെ യോഗീശ്വരൻ ഇങ്ങനെ സ്തുതിനിന്ദനംചെയ്തപ്പോൾ നിധിദർശനം ചെയ്യിക്കാൻ ശക്തനായ ഗുരുവിൽനിന്നു ശാപമേറ്റുവെങ്കിൽ നിധിയും നാടകപരിണാമവും നഷ്ടമാകുമല്ലോ എന്നു ചന്ത്രക്കാറൻ ഒന്നു സന്ദേഹിച്ചു. എന്തെങ്കിലും പരശുരാമബ്രഹ്മർഷിയുടെ ജ്യോതിസ്സോടുകൂടി നിൽക്കുന്ന യോഗീശ്വരനോടു്, അനുസരണഭാവത്തെ കൈകൊള്ളുകയാണുത്തമമെന്നു നിശ്ചയിച്ചു് “സാമീടെ മനംപോലല്ലാണ്ടു് എനിക്കെന്തരെന്നേ? പെണ്ണുങ്ങളു് അവിടെ കെടക്കട്ടു് എന്നു കല്പനയെങ്കിൽ, അവർ പെലരട്ടെ. തുരത്തൂടാൻ കല്പിച്ചാൽ പറത്തൂടാനും അടിയൻ ആളുതന്നെ. അവരെ ആ വിശാരമാണു് എന്റെ കുഞ്ഞിനെ മയക്കി കഴുകിനു് എരയാക്കണതെന്നുമാത്രം സാമിയും കരുതണം.” ചന്ത്രക്കാറന്റെ സ്വരം ഇങ്ങനെ താഴ്ന്നു വിനയസമ്മതി ഉണ്ടായി എങ്കിലും, അയാളുടെ കരങ്ങളെ സ്വേച്ഛാഭംഗഭയമാകുന്ന പാശംകൊണ്ടു സുസ്ഥിരമായി ബന്ധിച്ചില്ലെങ്കിൽ ആ സാധുക്കൾക്കു നിരന്തരപീഡനത്തെ ആ ധർമ്മവിമുഖൻ ചെയ്യുമെന്നു ശങ്കിച്ചു്, യോഗീശ്വരൻ ബുദ്ധിപൂർവ്വമായുള്ള ഒരു അഭിപ്രായത്തെ പ്രകടിപ്പിച്ചു: “മഹാനുഭാവ! തന്റെ കുടുംബമാഹാത്മ്യം എനിക്കു ഗ്രഹിപ്പാൻ കഴിയുന്നില്ല. അനന്തരവൻ ബ്രഹ്മഹത്യചെയ്തതിനെ അമ്മാവൻ സ്ത്രീവധംകൊണ്ടു പൂർത്തിയാക്കുന്നു. ഈ ക്രിയകൾ മഹത്തായ ഈ മാളികയ്ക്കും ഭവനത്തിനും ആചന്ദ്രതാരം യശസ്സുണ്ടാക്കും. ഏതുവിധമുള്ള യശസ്സെന്നു ഞാൻ പറയേണ്ടതില്ലല്ലൊ. എന്നാൽ ബ്രാഹ്മണന്റെ മരണംകൊണ്ടു് മോതിരം വിറ്റയാൾ അമ്മാവനല്ലെന്നു് തെളിയിപ്പാനുള്ള ഏകസാക്ഷി കിട്ടാസ്സാക്ഷിയായി. ‘മഹാപാപികൾ’ എന്നു താൻ പറഞ്ഞ പെണ്ണുങ്ങൾ മരിച്ചാൽ അതു് എവിടന്നു പുറത്തിറങ്ങി എന്നുള്ളതിലേക്കു് തനിക്കു ഹാജരാക്കാവുന്ന സാക്ഷികളും മറയും, അപ്പോൾ കൊലയ്ക്കു ശേഷക്കാരനും, രാജദ്രോഹശ്രമത്തിനു കാരണവനും രാജസമ്മാനം നിശ്ചയം. ഇതു നന്നേ വിചാരിക്കൂ.” വൃദ്ധയും ദൗഹിത്രിയും തനിക്കു് അനുകൂലസാക്ഷികളാകയാൽ അവരെ ശിക്ഷിക്കുകയോ വിപരീതപ്പെടുത്തുകയോ ചെയ്തുകൂടെന്നും ചന്ത്രക്കാറനു മനസ്സിലായി. യോഗീശ്വരന്റെ ബുദ്ധിയേയും, തന്റെ നേർക്കുള്ള കരുണയേയും അയാൾ എത്രയും വിനീതിയോടെ അഭിനന്ദിച്ചു്, തന്റെ മതിഭ്രമംകൊണ്ടു കാണിച്ച നിസ്സീമമായ ഗർവത്തിനും, വദിച്ച ധിക്കൃതികൾക്കും, ആലോചിച്ച ദുഷ്ടതകൾക്കും ക്ഷമായാചനംചെയ്കയും ചെയ്തു. മാമാവെങ്കിടന്റെ കൗശലംകൂടാതെ, സന്ദർഭവശാൽ ബാലിസുഗ്രീവന്മാരായിത്തിരിഞ്ഞു് ദ്വന്ദ്വയുദ്ധത്തിനു കോപ്പിടാൻ ഭാവിച്ച ആ ഭിന്നപ്രകൃതശക്തികൾ, ഇതിന്റെ ശേഷം തന്നെ സംഭാഷണത്തിനിടയിൽ ഏകമതന്മാരായി, അവർ തമ്മിൽ പൂർവസ്ഥിതിയിലും ഊർജ്ജിതമായ സഖ്യസംഘടനയും നടന്നു. അർദ്ധരാത്രി കഴിഞ്ഞു. ചിലമ്പിനേത്തുള്ള ജനസംഘവും ഗാഢമായ നിദ്രയിൽ ലയിച്ചു. തിരുവിതാംകൂർ നിവാസികളായ പ്രജാലക്ഷങ്ങളുടെ ഹൃദയസിംഹാസനത്തിൽ ധർമ്മനിരതനായി എഴുന്നരുളി, ശ്രീപദ്മനാഭപ്രിയയായ രാജ്യലക്ഷ്മിയെ പരിചരണംചെയ്യുന്ന രാമവർമ്മ മഹാരാജാവിന്റെ സ്ഥാനഭ്രംശവും ഖലകുലശേഖരപ്പെരുമാളായ ചിലമ്പിനേത്തു കാളിയുടയാൻ പിള്ളയുടെ കിരീടധാരണയജ്ഞകർമ്മം അവഭൃഥസ്നാനപര്യന്തവും ഹരിപഞ്ചാനനസിദ്ധന്റെ പേശലവാഗ്ദാനങ്ങൾകൊണ്ടും ചന്ത്രക്കാറദുർമ്മതിയുടെ മൂഢമനോരാജ്യങ്ങൾകൊണ്ടും ആഘോഷിച്ചും കഴിഞ്ഞു. അത്യാവശ്യം ഗോപനംചെയ്യേണ്ടതായ അവരവരുടെ അഭിമതിളെ മറച്ചുകൊണ്ടു രണ്ടുപേരുടേയും ഹൃദയങ്ങളെ തുറന്നും സങ്കോചവിഹീനമായും നിർബാധമായും രാജദ്രോഹാലോചനകൾ യഥേഷ്ടം അവർ പരിപൂർത്തിയാക്കി. ഏതു് അൽപബുദ്ധിക്കും അതിമഹത്തെന്നും നിഷ്പ്രയാസം അനുഷ്ഠേയമെന്നും പ്രത്യക്ഷമാകുമാറുള്ള ഒരു കാര്യപരിപാടിയെ, ദക്ഷിണഭാരതഖണ്ഡത്തെ അക്കാലത്തു വിറപ്പിച്ചുകൊണ്ടിരുന്നതായ ഒരു നാമമന്ത്രത്തിന്റെ പല ഘട്ടത്തിലുമുണ്ടായ ഉരുക്കഴിക്കലോടുകൂടി, യോഗീശ്വരൻ ചന്ത്രക്കാറന്റെ മുമ്പിൽ സമർപ്പിച്ചു. ഉമ്മിണിപ്പിള്ളയാൽ തന്റെ കർണ്ണങ്ങളിൽ തിരുവോണസംഭാവനകളുടെ സ്വീകരണസന്ദർഭത്തിൽ മന്ത്രിക്കപ്പെട്ട രഹസ്യം പരമാർത്ഥം തന്നെ എന്നു ബോദ്ധ്യപ്പെട്ടു്, പരിപാടി അനുസരിച്ചുള്ള കാര്യങ്ങളുടെ നിർവഹണത്തിനു കഴിയുന്ന ജനസഹായവും, വേണ്ട ധനം വെങ്കലപ്പറവച്ചു് കിലുകിലരവത്തോടുകൂടിത്തന്നെ അളന്നുതട്ടി ചെലവുംചെയ്‌വാൻ ചന്ത്രക്കാറൻ ഭരമേറ്റു. ചന്ത്രക്കാറൻ യോഗീശ്വരനെ വന്ദിച്ചും യോഗീശ്വരൻ ചന്ത്രക്കാറനെ അനുഗ്രഹിച്ചും ആ മനോഹരമായുള്ള ശാലയ്ക്കകത്തു് ഇങ്ങനെയുള്ള പ്രതിജ്ഞകൾ, കഴിച്ചു നിൽക്കുമ്പോൾ, യോഗീശ്വരൻ അഷ്ടഗൃഹപ്രധാനികളുടെ വീര്യോഗ്രതാസഞ്ചയങ്ങൾ ഏകീഭവിച്ചും മൂർത്തീകരിച്ചും ആ സ്ഥലത്തു് അവതീർണ്ണനായതുപോലെ കാണപ്പെട്ടു. ഹീനവൃത്തനായ ചന്ത്രക്കാറരും ആ പ്രഭുവർഗ്ഗത്തിന്റെ ദൗഷ്ട്യം അഗ്നിസ്ഫുടസംശുദ്ധികൊണ്ടു് വർദ്ധിതശക്തിയോടെ അവിടെ സാന്നിദ്ധ്യം ചെയ്യുന്നപോലെയും കാണപ്പെട്ടു. ഇങ്ങനെ പ്രതിക്രിയേച്ഛുക്കളും രാജദ്രോഹോന്മുഖമായി സംസ്കരണം ചെയ്തുപോന്നിട്ടുള്ളവരുമായ ആ രണ്ടു ശക്തികളുടേയും അർദ്ധരാത്രിയിലെ സമ്മേളനമുഹൂർത്തത്തിൽ, ആ മുറിയിലും പരിസരങ്ങളിലും ഒരു ഭയാനകത്വം പ്രസരിച്ചു. ആ രണ്ടംഗങ്ങൾക്കുംതന്നെ അവരുടെ ആ നിലയിലുള്ള സംഗമത്തിന്റെ നിസർഗ്ഗമാഹാത്മ്യത്തെക്കുറിച്ചു് ഒരു മഹത്തായ അഭിമാനം സഞ്ജാതമായി. തന്നാൽ പ്രാതിനിധ്യം വഹിക്കപ്പെടുന്ന എട്ടുവീട്ടിൽപ്പിള്ളമാരെന്നു് മഹാവീരസമിതിയുടെ ഗൂഢസഭായോഗങ്ങളിൽ പുഷ്പദീപസുവർണ്ണങ്ങളുടെ സാക്ഷ്യത്തോടുകൂടി, അതുകളിലെ അംഗങ്ങൾ പ്രതിജ്ഞാബദ്ധന്മരായിത്തീരുമാറുണ്ടായിരുന്നതുപോലെ അന്നത്തെ സഖ്യവും ഈ അനുഷ്ഠാനം കൊണ്ടു് സുസ്ഥിരീകൃതമാകണമെന്നു് ചന്ത്രക്കാറൻ അഭിപ്രായപ്പെട്ടു. രോമാഞ്ചസമന്വിതം യോഗീശ്വരൻ ആ അഭിപ്രായത്തെ സ്വീകരിച്ചു. ചന്ത്രക്കാറന്റെ ഏകഗർജ്ജനംകൊണ്ടു് പ്രതിജ്ഞാസാമഗ്രികളെല്ലാംക്ഷണമാത്രത്തിൽ സജ്ജീകരിക്കപ്പെട്ടു. ചന്ത്രകാറൻ സത്യവാചകം ചൊല്ലി തന്റെ ഭാഗം ക്രിയയെ പരിപൂർത്തിയാക്കി. സകല ജഗദ്രക്ഷാശക്തി പ്രപഞ്ചമണ്ഡലത്തെ ശശാങ്കകരമാർഗ്ഗമായി മൃദുസ്പർശം ചെയ്തനുഗ്രഹിക്കുന്ന ആ മംഗലമുഹൂർത്തത്തെ, രാജദ്രോഹവിഷയവും രാജ്യക്ഷേമവിഘാതകവുമായ നിഷ്കൃതിചിന്തകൾ കൊണ്ടു് ദുർമ്മുഹൂർത്തമാക്കിച്ചെയ്തും, സ്വയംവൃതമായുള്ള യോഗസന്യസ്ത മുദ്രകളെ വ്യഭിചരിപ്പിച്ചും, ഹരിപഞ്ചാനനൻ തന്റെ വലതുകരത്തെ നീട്ടി ഉൽക്കടവീര്യത്തോടുകൂടി ദീപത്തിന്റെ മുകളിൽ മാംസം കരിയെപ്പിടിച്ചു്, സത്യവാചകത്തെ ഉച്ചരിപ്പാൻ തുടങ്ങി. മായകൊണ്ടെന്നപൊലെ മൂന്നാമതായ ഒരാൾ അകത്തു പ്രവേശിച്ചു് വിളക്കണച്ചു. ഈ ക്രിയ മഹത്സത്യങ്ങൾക്കു് പ്രവൃദ്ധസാന്നിദ്ധ്യത്തെ നൽകുമെന്നുള്ള ചിന്തയോടുകൂടി, ഹരിപഞ്ചാനനൻ സത്യക്രിയയെ പ്രതിബന്ധത്തിനിടയിലും, നിർവഹിപ്പാൻ ആരംഭിച്ചു. എന്നാൽ ഹിന്ദുസ്ഥാനിയിൽ ഉണ്ടായ ഒരാജ്ഞകൊണ്ടു് ആ പ്രതിജ്ഞ നിരോധിക്കപ്പെട്ടു. അവിടെ ഇങ്ങനെ പ്രത്യക്ഷനായ പുരുഷൻ രൂപവും സ്വരവുംകൊണ്ടു് വൃദ്ധസിദ്ധനെന്നു് ഊഹ്യമായിരുന്നുവെങ്കിലും, താൻ കുറച്ചുമുമ്പു കണ്ടിട്ടുള്ള വാർദ്ധക്യം അപ്പോഴത്തെ രൂപത്തിലോ സ്വരത്തിലോ ചന്ത്രക്കാറനു കാണപ്പെട്ടില്ല. അല്പനേരംകൊണ്ടു് ഹരിപഞ്ചാനനന്റെ മടക്കയാത്രയ്ക്കു് വൃദ്ധസിദ്ധൻ വേണ്ട ഏർപ്പാടുകൾ ചെയ്തുകഴിഞ്ഞു. പുറകെ പുറപ്പെടുന്നതിനു് ചന്ത്രക്കാറനും ഒരുക്കങ്ങൾചെയ്തു. ഇതിന്മണ്ണം ഈ അഭീഷ്ടപ്രാർത്ഥകന്മാരിൽ, മീനാക്ഷി എന്ന കന്യകയേയും, നിധിയും രാജ്യാധികാരവും കിട്ടുന്നതിലേക്കു് ഹരിപഞ്ചാനനാനുകൂല്യമുണ്ടാകണമെന്നു ചന്ത്രക്കാറനുണ്ടായിരുന്ന അഭിലാഷങ്ങളിൽ, ഒടുവിലത്തേതുമാത്രം അയാൾക്കും, യോഗീശ്വരന്റെ യാത്രാദ്ദേശ്യങ്ങളായ ഉമ്മിണിപ്പിള്ളയുടെ ഹൃദയതസ്കരിണി ആരെന്നറിക, താൻ സംശയിക്കുന്ന തരുണിയാണെങ്കിൽ ചന്ത്രക്കാറനാദിഖലന്മാരുടെ ബാധ കൂടാതിരിപ്പാൻ വേണ്ട വ്യവസ്ഥകൾ ചെയ്ക, ചന്ത്രക്കാറന്റെ പുരുഷധനസഹായങ്ങളെ സ്വാധീനമാക്കുക എന്നീ മൂന്നും ഒന്നൊഴിയാതെ യോഗീശ്വരനും സാധിച്ചു.
ലൈംഗിക അരാജകത്വത്തിന്റെ ഫലമായി പ്രധാനമായും രണ്ട് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് പാശ്ചാത്യ സംസ്‌കാരത്തെ കാത്തിരിക്കുന്നതെന്നാണ് സയ്യിദ് ഖുതുബ് പറയുന്നത്. അതിലൊന്ന് മാ റാരോഗങ്ങളുടെ വ്യാപനമാണ്. ജീവിതത്തിന്റെ താളം തെറ്റിയ യുവാക്കളുടെ എണ്ണം അധികരി ക്കും എന്നതാണ് രണ്ടാമത്തേത്. ഫ്രഞ്ച് ജനതയുടെ അനുഭവം മുന്‍നിര്‍ത്തി അദ്ദേഹം പറയുന്നു: ‘ ഫ്രഞ്ച് ജനതയുടെ ലൈംഗിക അരാജക ജീവിതത്തിന്റ ഫലമായി അവരുടെ സാമൂഹിക ജീവിതം തകരുകയാണ് ചെയ്തത്. ആരോഗ്യകരമായ ഒരു കുടുംബജീവിതം അവര്‍ക്ക് സാധ്യമായില്ല. ശാരീരികക്ഷമതയും മാനസികാരോഗ്യവുമുള്ള ചെറുപ്പക്കാരെ തിരഞ്ഞ് ഫ്രഞ്ച് സൈന്യത്തിന് രാജ്യത്തുടനീളം അലയേണ്ടി വന്നു. രാഷ്ട്രസേവനത്തിന് പോലും സാധ്യമല്ലാത്ത വിധം ഫ്രഞ്ച് ജനത അധപതിച്ച് പോയിരുന്നു. അമേരിക്കയിലും ഇത് തന്നെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. സദാ ചാരവിരുദ്ധമായ ജീവിതം നയിച്ചതിന് അല്ലാഹു നല്‍കിയ ശിക്ഷയാണത്.’ എന്ത് കൊണ്ടാണ് ഇസ്‌ലാമിക സമൂഹം ഇപ്പോഴും ലോകത്തുടനീളം തലയുയര്‍ത്തി നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ അവരുടെ സദാചാരബന്ധിതമായ ജീവിതക്രമം എന്നത് തന്നെയാണ് അതിനുള്ള ഉത്തരം. ഖുതുബ് എഴുതുന്നു: ‘കുടുംബജീവിതം മനുഷ്യന് നല്‍കുന്നത് സുരക്ഷിതത്വവും ഉത്തര വാ ദിത്വബോധ വുമാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന മൂല്യം അതാണ്. മാത്രമല്ല, വ്യക്തിതലത്തിലും കുടുംബതലത്തിലും സാമൂഹ്യതലത്തിലും കുടും ബജീവിതം പ്രദാനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതി സമാധാനമാണ്. സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം മനുഷ്യജീവിത ത്തിന്റെ സകലമേഖലകളിലും പടരുന്നതോടെ സമൂഹത്തിന് ഭദ്രതയും കെട്ടുറപ്പും കൈവരുന്നു. ഇസ്‌ലാ മിക ചരിത്രത്തിലേക്ക് തന്നെ തിരിഞ്ഞ് നോക്കിയാല്‍ അതിന് ധാരാളം ഉദാഹരണങ്ങള്‍ ക ണ്ടെത്താന്‍ കഴിയും. ഇസ്‌ലാമിക ലോകത്ത് നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്ന സമാധാനവും സുരക്ഷി തത്വവും പാശ്ചാത്യ ലോകത്ത് ഇല്ലാത്ത തി ന്റെ കാരണം വളരെ അവിടത്തെ അനിയന്ത്രിതമായ ലൈംഗിക ജീവിതമാണ്. സമാധാനപൂര്‍ണ്ണമായ കുടുംബജീവിതത്തിലൂടെ മാത്രമേ സാമൂഹ്യബോധമുള്ള കുട്ടികള്‍ വളര്‍ന്നു വരികയുള്ളൂ എന്ന് സയ്യിദ് ഖുതുബ് ചൂണ്ടിക്കാ ണിക്കു ന്നുണ്ട്. കാരണം കുടുംബത്തില്‍ മാത്രമേ ഒരു സാമൂഹ്യജീവി എന്ന നിലയില്‍ കുട്ടികളുടെ പരിശീലനം സാധ്യമാവുകയുള്ളൂ. മാതാപിതാ ക്കളാണ് അവരുടെ ആദ്യത്തെ പരിശീലകര്‍. അവര്‍ നല്‍കുന്ന പരിശീലനത്തിനനു സരിച്ചാണ് കുട്ടികളുടെ മാനസികവും ശാരീരികവുമായ വള ര്‍ച്ച നിര്‍ണ്ണയിക്കപ്പെടുന്നത്. എന്നാല്‍ മിക്ക മാതാപിതാക്കളും ഒരു പ്രായത്തില്‍ മതവിദ്യാഭ്യാസം നല്‍കുന്നതോടെ തങ്ങളുടെ ഇസ്‌ലാ മികമായ ഉത്തരവാദി ത്വങ്ങള്‍ കഴിഞ്ഞെന്ന് കരുതി പിന്നീട് സന്താനങ്ങളെ കയറൂരി വിടുകയാണ് ചെയ്യുന്നത്. എന്നാല്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മക്കളെ നിരീക്ഷി ക്കുകയും അവര്‍ക്ക് മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത് മാതാപിതാക്കളുടൈ ബാധ്യതയാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ധര്‍മ്മം കൃത്യമായി പാലിക്കപ്പെട്ടെങ്കില്‍ മാത്രമേ ദീനീബോധമുള്ള മക്കള്‍ വളര്‍ന്ന് വരികയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമിലെ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് സയ്യിദ് ഖുതുബ് ധാരാളമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ബഹുഭാര്യത്വം. സാമൂഹ്യ സുരക്ഷി തത്വത്തിന്റെ തലത്തില്‍ നിന്ന് കൊണ്ടാണ് ഖുതുബ് ബഹുഭാര്യത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. കാരണം ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പും ബഹുഭാര്യത്വം വളരെ വ്യാപകമായി ജാഹിലിയ്യ സമൂഹത്തില്‍ നിലനിന്നിരുന്നു. അതേസമയം യാതൊരു സുരക്ഷിതത്വവും സ്ത്രീകള്‍ക്ക് അന്നത്തെ വിവാഹങ്ങള്‍ നല്‍കിയിരുന്നില്ല. ഈയൊരു സന്ദര്‍ഭത്തിലാണ് നാല് വിവാഹം കഴിക്കാമെന്ന അനുമതി ഇസ്‌ലാം നല്‍കുന്നത്. സമൂഹത്തിലെ അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ക്ക് സമാധാനപൂര്‍ണ്ണമായ ജീവിതം നല്‍കുക എന്ന വളരെ നൈതികമായ ഉള്ളടക്കവും അതിനുണ്ടായിരുന്നു. അത്‌കൊണ്ടാണ് സയ്യിദ് ഖുതുബ് സാമൂഹ്യ സുരക്ഷിതത്വത്തിന്റെയും ധാര്‍മ്മിക ചട്ടക്കൂടിന്റെയും അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇസ്‌ലാമില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ഖുതുബ് മറുപടി പറയുന്നതും ഈയൊരു തലത്തില്‍ നിന്ന് കൊണ്ടാണ്. സയ്യിദ് ഖുതുബിനെ സംബന്ധിച്ചിടത്തോളം വിവാഹവും കുടുംബജീവിതവും എന്നത് സാമൂഹിക സുരക്ഷിതത്വും സമാധാനവും മുന്‍നിര്‍ത്തിയുള്ള നൈതികമായ ഒരു പ്രവര്‍ത്തനമാണ്. ബഹുഭാര്യത്വത്തെക്കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് തന്നെ അത് വളരെ വ്യക്തമാണ്. കാരണം സയ്യിദ് ഖുതുബിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം എന്നത് കേവലമായ അര്‍ത്ഥത്തിലുള്ള ഒരു ആരാധനാ മതമല്ല. മറിച്ച്, സാമൂഹികതയെയും രാഷ്ട്രീയത്തെയും കുറിച്ച നൈതികമായ ഭാവനകള്‍ മുന്നോട്ട് വെക്കുന്ന പ്രയോഗത്തിന്റെ പേരാണത്. അത്‌കൊണ്ടാണ് തന്റെ തഫ്‌സീറില്‍ ഖുതുബ് നിരന്തരമായി സാമൂഹ്യജീവിതവുമായി ബന്ധപ്പെടുത്തി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തെയും ജാഹിലിയ്യ സംസ്‌കാരത്തെയും കൃത്യമായി വേര്‍പ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പുതിയ സാമൂഹ്യ-രാഷ്ട്രീയ ഭാവനകള്‍ മുന്നോട്ട് വെക്കുന്നത്. വ്യക്തി തലത്തിലും കുടുംബതലത്തിലും സാമൂഹ്യതലത്തിലും അഅതിനായി മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » അരണി » ആലോചന » ചുംബനത്തില്‍ തെറ്റിയത് ശ്രീജിത്തിലൂടെ കേരളം തിരുത്തുന്നു ചുംബനത്തില്‍ തെറ്റിയത് ശ്രീജിത്തിലൂടെ കേരളം തിരുത്തുന്നു അമല്‍ കെ.വി Sun, 14-01-2018 04:15:15 PM ; സമൂഹമാധ്യമങ്ങളിലൂടെ സമരം ഉടലെടുക്കുന്നത് രാജ്യാന്തര തലത്തില്‍ സര്‍വസാധാരണമാണ്. അത്തരത്തില്‍ ഒരു വലിയ പ്രക്ഷോഭം ഇന്ത്യയില്‍ ഉണ്ടാകുന്നത് നിര്‍ഭയ സംഭവത്തെ തുടര്‍ന്നാണ്. ആ രൂപത്തിലുള്ള സമരങ്ങള്‍ പിന്നെയും രാജ്യത്ത് ആവര്‍ത്തിച്ചു. ജെ.എന്‍.യു വിഷയത്തിലും, രോഹിത് വെമുല വിഷയത്തിലും, ഉന സംഭവത്തിലും, ജെല്ലിക്കെട്ടിന് വേണ്ടിയുമൊക്കെ. എന്നാല്‍ അതുപോലെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രക്ഷോഭം കേരളത്തില്‍ സാമൂഹമാധ്യമങ്ങള്‍ വഴി രൂപം കൊണ്ടത് ചുംബനസമരത്തിനായിട്ടായിരുന്നു. ആ സമരത്തിന്റെ ഉദ്ദേശലക്ഷ്യത്തിനെതിരെയും സംഘാടകര്‍ക്കെതിരെയും പലവിധ ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു, അതില്‍ പലതും ശരിയായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു. അതായത് സാമൂഹമാധ്യമ കൂട്ടായ്മയിലൂടെ കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട വലിയ പ്രക്ഷോഭം ഒരു കറുത്ത അദ്ധ്യായമായിട്ടാണ് ഭവിച്ചത്. ചെറുപ്പക്കാരായിരുന്നല്ലോ അതിന് നേതൃത്വം കൊടുത്തതും, പങ്കാളികളായതും. അതിനാല്‍ പുതുതലമുറയ്ക്കും ആ സംഭവം നേടിക്കൊടുത്തത് ചീത്തപ്പേര് തന്നെ. ഇന്നത്തെ യുവത്വത്തിന്റ പ്രതികരണശേഷി ഫെയ്‌സ്ബുക്ക് പോസ്റ്റിലും ഹാഷ് ടാഗിലും,ഡി.പിയിലും,സ്റ്റാറ്റസിലും മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്ന ആക്ഷേപം കുറേകാലമായി മുതിര്‍ന്നവര്‍ ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ ആ ആക്ഷേപങ്ങളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് കേരളത്തിന്റെ സമൂഹമാധ്യമ കൂട്ടായ്മ ഒന്നിക്കുകയാണ്. അനിയന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ 750 ദിവസങ്ങളിലേറെയായി ഒറ്റയാള്‍ പോരാട്ടം നയിക്കുന്ന ശ്രീജിത്തിന് വേണ്ടി. ഹാഷ്ടാഗുകള്‍ക്കോ ക്യാംപെയ്‌നുകള്‍ക്കോ യാതൊരു പഞ്ഞവും ഇല്ലാത്ത നാടാണ് നമ്മുടെ. പക്ഷെ ഇതുവരെയുള്ള ഹാഷ്ടാഗുകളേക്കാള്‍ സ്വീകാര്യതയും പിന്തുണയും ശ്രീജിത്തിനായുള്ളവയ്ക്ക് ലഭിച്ചു, ലഭിച്ചുകൊണ്ടേയിരിക്കുന്നു. അവനോടൊപ്പം, സപ്പോര്‍ട്ട്‌ ശ്രീജിത്ത്, ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്, ശ്രീജിത്തിനൊപ്പം അങ്ങനെ നീളുന്നു ഹാഷ്ടാഗുകള്‍. ഇവിടുത്തെ മറ്റൊരു പ്രത്യേകത, സാധാരണ ഏത് ക്യാംപെയ്‌നും ആരംഭിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്കൊപ്പം തന്നെ എതിര്‍ക്കുന്നവരും ഉണ്ടാകും. എന്നാല്‍ ശ്രീജിത്തിന്റെ കാര്യത്തില്‍ അത് ഉണ്ടായിട്ടില്ല, രാഷ്ട്രീയ മുതലെടുപ്പുകാരുടേത് ഒഴിച്ചാല്‍. ഈ വിഷയം വലിയ ചര്‍ച്ചയായതോടെ രാഷ്ട്രീയ സാസ്‌കാരിക പ്രമുഖരെല്ലാം പിന്തുണയുമായി ശ്രീജിത്തിനടുത്തെത്തി, പതിവുപോലെ. മുഖ്യധാര മാധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുകയും ചെയ്തു. ഞായറാഴ്ച ശ്രീജിത്തിന് പിന്തുണയുമായി നവമാധ്യമ കൂട്ടായ്മ തലസ്ഥാനത്ത് ഒത്തുചേരുകയും ചെയ്തു. മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത തന്റെ അനിയന്‍ ശ്രീജീവിന്റെ മരണം കൊലപാതകമാണ്, ഇതുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. അതിന് വേണ്ടി താന്‍ മരിക്കാന്‍ പോലും തയ്യാറാണ്, തന്റെ ആരോഗ്യം എത്ര ക്ഷയിച്ചാലും ഈ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടായിട്ടേ വീട്ടിലേയ്ക്ക് മടങ്ങൂ എന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്. ആ നിശ്ചയദാര്‍ഢ്യത്തിന് പിന്നിലാണ് കേരളീയ സമൂഹമാധ്യമ കൂട്ടായ്മ ഒന്നിച്ചിരിക്കുന്നത്. ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും,കളിയാക്കാനും,ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ഗുരുവായൂർ : “കലി അടങ്ങാത്ത ഗാന്ധി ഘാതകർ” എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്ഷസാക്ഷി ദിനത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ യുവജന പരേഡും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. മുതുവട്ടൂർ സി കെ കുമാരൻ സ്മാരക മന്ദിരം പരിസരത്ത് നിന്ന് ആരംഭിച്ച യുവജന പരേഡ് പടിഞ്ഞാറെ നടയിൽ സമാപിച്ചു. തുടർന്ന് നടന്ന ഗാന്ധി അനുസ്മരണം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി അനൂപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കമ്മിറ്റി ട്രഷറർ കെ എൽ മഹേഷ് , കമ്മിറ്റി അംഗങ്ങളായ ടി ജി രഹന , ശ്രീജ സുഭാഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹസ്സൻ മുബാറക് എന്നിവർ സംസാരിച്ചു. എറിൻ ആൻറണി , എം എം സുമേഷ് , എം.ജി കിരൺ, പി കെമുഹമ്മദ് നസീർ എന്നിവർ യുവജന പരേഡിന് നേതൃത്വം നൽകി.