text
stringlengths
496
215k
സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ നിതിൻ രാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ കാര്യത്തെ കുറിച്ചാണ് നിതിൻ പോസ്റ്റിൽ കൂടി പറയുന്നത്. പോസ്റ്റ് ഇങ്ങനെ, ഒരു കഥാപാത്രത്തിനു രണ്ടു ശബ്ദങ്ങൾ മലയാളത്തിൽ പല കഥാപാത്രങ്ങൾക്കും ഒരേ സമയം രണ്ടു പേർ ഡബ്ബിങ് ചെയ്തിട്ടുണ്ട്. അതിനെ പറ്റിയാണ് ഈ റൈറ്റ് അപ്പ്. മണിച്ചിത്രതാഴ് സിനിമയിൽ ശോഭനക്ക് രണ്ടു പേർ ശബ്ദം നൽകിട്ടുണ്ട് ഗംഗയായി വരുമ്പോൾ ഭാഗ്യലക്ഷ്മിയും നാഗവല്ലിയായി മാറുമ്പോൾ ദുർഗ എന്നാ ഡബ്ബിങ് ആർട്ടിസ്റ്റും കമൽ സംവിധാനം ചെയ്ത മഴയെത്തും മുമ്പേ സിനിമയിൽ ആനി അവതരിപ്പിച്ച ശ്രുതി എന്നാ കഥാപാത്രത്തിനു ആനി തന്നെയാണ് ശബ്ദം നൽകിയത് എന്നാൽ മമ്മൂട്ടിയെ കല്യാണം കഴിച്ചു കഴിഞ്ഞുള്ള സീൻസ് മുതൽ മറ്റൊരാളാണ് ആ കഥാപാത്രത്തിനു ശബ്ദം നൽകിയത്. കമലിന്റെ തന്നെ ഉളടക്കം സിനിമയിൽ അമലക്ക് ഭാഗ്യലക്ഷ്മിയാണ് ശബ്ദം നൽകിയത് എന്നാൽ ബീച്ചിൽ ഉള്ള ഒരു സീനി ൽ ശബ്ദം നൽകിയത് ശ്രീജയാണ്. കിലുക്കം സിനിമയിൽ ഭ്രാന്തായി വരുന്ന ഭാഗത്തു രേവതി തന്നെ ശബ്ദം നൽകിയപ്പോൾ നോർമൽ ആയിട്ടുള്ള സീൻസ് മുതൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണ് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാർഡ് സിനിമയിൽ നയൻ‌താരക്ക് ഭാഗ്യലക്ഷ്മിയും ഫോൺ ചെയ്യുന്ന സീൻസ് ൽ ശ്രീജയുമാണ് ശബ്ദം നൽകിയത്. ഭാഗ്യലക്ഷ്മിയുടെ ശബ്ദം നയൻസിന് ഒട്ടും മാച്ച് അല്ല. പുതിയ നിയമം എന്നാ സിനിമയിൽ നയൻ‌താര സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത് എന്നാൽ ചില രംഗങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ശബ്ദം അവർക്ക് ഉപയോഗിച്ചിട്ടുണ്ട്. ആദ്യകാല ചില മഞ്ജു വാരിയർ സിനിമകളിൽ മഞ്ജു വാരിയർ ചിരി, കരച്ചിൽ ഭാഗങ്ങളിൽ ഡബ്ബിങ് ആര്ടിസ്റ് ആണ് ശബ്ദം നൽകിയിരുന്നത്. Nayans 2 നിറം എന്നാ സിനിമയിൽ ദേവന്റെ ശബ്ദം ഇട്ടക്ക് മാറും ആഗതൻ എന്നാ ചിത്രത്തിൽ സത്യരാജിന് ശബ്ദം നൽകിയത് സായികുമാർ ആണ് പലർക്കും അറിയാം എന്നാൽ അതിൽ സത്യരാജ് പറയുന്ന ഇംഗ്ലീഷ് ഡയലോഗ് മറ്റൊരാളാണ് ശബ്ദം കൊടുത്തത് ഇത് പോലെ നിങ്ങൾ കണ്ട മറ്റു സിനിമകൾ കമന്റ്‌ ചെയ്യുക എന്നാണ് പോസ്റ്റിൽ കൂടി ഈ ആരാധകൻ പറഞ്ഞിരിക്കുന്നത്.
തൊഴിലവസര സൃഷ്ടിക്കും, മേഖലയുടെ സാമൂഹിക - സാമ്പത്തിക വികസനത്തിനുമായുള്ള പദ്ധതിയുടെ മൊത്തം അടങ്കല്‍ 28,400 കോടി രൂപ Posted On: 07 JAN 2021 12:51PM by PIB Thiruvananthpuram ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനായി കേന്ദ്ര വ്യവസായ വ്യാപാര പ്രോത്സാഹന വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം അംഗീകാരം നല്‍കി. മൊത്തം 28,400 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് 2037 വരെ കാലാവധി ഉണ്ടായിരിക്കും. ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനായി രൂപം നല്‍കിയ ഈ കേന്ദ്ര പദ്ധതിയുടെ മുഖ്യ ലക്ഷ്യം തൊഴിലവസര സൃഷ്ടിയും അതുവഴി മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനവുമാണ്. താഴെ പറയുന്ന പ്രോത്സാഹനങ്ങള്‍ പദ്ധതിക്ക് കീഴില്‍ ലഭ്യമാണ് : 1. മൂലധന നിക്ഷേപത്തിനുള്ള പ്രോത്സാഹനം നിര്‍മ്മാണ മേഖലയില്‍ വ്യവസായ ശാലകളും യന്ത്രോപകരണ ങ്ങളും സ്ഥാപിക്കുന്നതിനുള്ള നിക്ഷേപങ്ങള്‍ക്കും സേവന മേഖലയില്‍ മറ്റ് സുസ്ഥിര ആസ്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള നിക്ഷേപങ്ങള്‍ക്കും ഈ പ്രോത്സാഹനം ലഭിക്കും. മേഖല തിരിച്ചുള്ള 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അഞ്ച് കോടി രൂപ മുതല്‍ ഏഴരക്കോടി രൂപ വരെയാണ് മൂലധന നിക്ഷേപ പ്രോത്സാഹനമായി ലഭിക്കുക. 2. പലിശ ഇളവ് വ്യവസായ ശാലകള്‍ നിര്‍മ്മിച്ച് യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് 500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി ഏഴ് വര്‍ഷത്തേക്ക് ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വായ്പ ലഭിക്കും. 3. ജി.എസ്.ടി ബന്ധിത പ്രോത്സാഹനം മൊത്തം നിക്ഷേപത്തിന്റെ അര്‍ഹമായ മൂല്യത്തിന്റെ 300 ശതമാനം വരെ 10 വര്‍ഷത്തേക്ക് ലഭിക്കും. ഓരോ സാമ്പത്തിക വര്‍ഷത്തേയും പ്രോത്സാഹന തുക മൊത്തം പ്രോത്സാഹന തുകയുടെ പത്തിലൊന്നില്‍ താഴെയായിരിക്കും. 4. പ്രവര്‍ത്തന മൂലധന പലിശ ആനുകൂല്യം നിലവിലുള്ള എല്ലാ യൂണിറ്റുകള്‍ക്കും, പരമാവധി അഞ്ച് വര്‍ഷം വരെ അഞ്ച് ശതമാനം പലിശനിരക്ക്. പരമാവധി ആനുകൂല്യം ഒരു കോടി രൂപ. പദ്ധതിയുടെ മുഖ്യസവിശേഷതകള്‍ 1. ചെറുകിട-വന്‍കിട യൂണിറ്റുകള്‍ക്ക് പദ്ധതി ഒരു പോലെ ആകര്‍ഷകമാക്കിയിട്ടുണ്ട്. വ്യാവസായിക യൂണിറ്റും യന്ത്രോപകരണ ങ്ങളും സ്ഥാപിക്കുന്നതിന് 50 കോടി രൂപ വരെയുള്ള മൂലധന നിക്ഷേപങ്ങള്‍ക്ക് ഏഴരക്കോടി രൂപയുടെ മൂലധന പ്രോത്സാഹന വും ഏഴ് വര്‍ഷക്കാലത്തേക്ക് പരമാവധി ആറ് ശതമാനം നിരക്കില്‍ മൂലധന പലിശ ഇളവും ലഭിക്കും. 2. ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തെ ബ്ലോക്ക് തലം വരെ വ്യാവസായിക വികസനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 3. ബിസിനസ് ചെയ്യല്‍ സുഗമമാക്കലിന്റെ ചുവടുപിടിച്ച് പദ്ധതി ലളിതമാക്കിയിട്ടുണ്ട്. സുതാര്യത നിലനിര്‍ത്തിക്കൊണ്ടും, നൂലാമാലകള്‍ ഒഴിവാക്കിയുമാണ് ജി.എസ്.ടി ബന്ധിത പ്രോത്സാഹനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 4. പദ്ധതിയുടെ രജിസ്‌ട്രേഷനിലും, നടത്തിപ്പിലും ജമ്മു കാശ്മീര്‍ കേന്ദ്ര ഭരണ സംവിധാനത്തിന് വര്‍ദ്ധിച്ച പങ്ക് ഉറപ്പാക്കിയിട്ടുണ്ട്. ഒരു സ്വതന്ത്ര ഓഡിറ്റ് ഏജന്‍സി പരിശോധിച്ച ശേഷമായിരിക്കും തുക അനുവദിക്കുക. 5. വ്യാവസായിക പ്രോത്സാഹന തുകയുടെ അര്‍ഹത കണക്കാക്കാന്‍ ജി.എസ്.ടി റീഫണ്ടോ, ചെലവായ തുക തിരികെ കൊടുക്കലോ അല്ല, മറിച്ച് മൊത്തം ജി.എസ്.ടി ആയിരിക്കും കണക്കാക്കുക. 6. മുമ്പുണ്ടായിരുന്ന പദ്ധതികളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, പുതിയ പദ്ധതിയുടെ അത്ര തന്നെ പണ ലഭ്യത ഉണ്ടായിരുന്നില്ല. തൊഴിലവസര സാധ്യതകള്‍ 1. തൊഴിലവസര സൃഷ്ടി, നൈപുണ്യ വികസനം, പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനം മുതലായവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഈ പദ്ധതി ജമ്മു കാശ്മീരിലെ നിലവിലുള്ള വ്യാവസായിക പരിസ്ഥിതിയില്‍ വിപ്ലവകരമായ പരിവര്‍ത്തനം കൊണ്ടുവരും. അതുവഴി രാജ്യത്ത് വ്യാവസായികമായി മുന്നിട്ട് നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ദേശീയതലത്തില്‍ മത്സരിക്കാന്‍ ജമ്മു കാശ്മീരിനെ പര്യാപ്തമാക്കും. 2. നിര്‍ദ്ദിഷ്ട പദ്ധതി അഭൂതപൂര്‍വ്വമായ നിക്ഷേപം ആകര്‍ഷിക്കുക വഴി നേരിട്ടും അല്ലാതെയും ഏകദേശം നാലരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രവര്‍ത്തന മൂലധന പലിശയിളവ് പദ്ധതി മറ്റൊരു 35,000 പേര്‍ക്ക് പരോക്ഷമായി സഹായം ലഭ്യമാക്കും. ചിലവ് 2020-21 മുതല്‍ 2036-37 വരെയുള്ള പദ്ധതി കാലയളവില്‍ 28,400 കോടി രൂപയാണ് നിര്‍ദ്ദിഷ്ട പദ്ധതിയുടെ മൊത്തം അടങ്കല്‍ വിവിധ പ്രത്യേക പാക്കേജ് പദ്ധതികള്‍ക്ക് കീഴില്‍ ഇതുവരെയായി 1,123.84 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. *** (Release ID: 1686809) Visitor Counter : 132 Read this release in: English , Urdu , Marathi , Hindi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം തൊഴിലവസര സൃഷ്ടിക്കും, മേഖലയുടെ സാമൂഹിക - സാമ്പത്തിക വികസനത്തിനുമായുള്ള പദ്ധതിയുടെ മൊത്തം അടങ്കല്‍ 28,400 കോടി രൂപ Posted On: 07 JAN 2021 12:51PM by PIB Thiruvananthpuram ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനായി കേന്ദ്ര വ്യവസായ വ്യാപാര പ്രോത്സാഹന വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം അംഗീകാരം നല്‍കി. മൊത്തം 28,400 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് 2037 വരെ കാലാവധി ഉണ്ടായിരിക്കും. ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനായി രൂപം നല്‍കിയ ഈ കേന്ദ്ര പദ്ധതിയുടെ മുഖ്യ ലക്ഷ്യം തൊഴിലവസര സൃഷ്ടിയും അതുവഴി മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനവുമാണ്. താഴെ പറയുന്ന പ്രോത്സാഹനങ്ങള്‍ പദ്ധതിക്ക് കീഴില്‍ ലഭ്യമാണ് : 1. മൂലധന നിക്ഷേപത്തിനുള്ള പ്രോത്സാഹനം നിര്‍മ്മാണ മേഖലയില്‍ വ്യവസായ ശാലകളും യന്ത്രോപകരണ ങ്ങളും സ്ഥാപിക്കുന്നതിനുള്ള നിക്ഷേപങ്ങള്‍ക്കും സേവന മേഖലയില്‍ മറ്റ് സുസ്ഥിര ആസ്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള നിക്ഷേപങ്ങള്‍ക്കും ഈ പ്രോത്സാഹനം ലഭിക്കും. മേഖല തിരിച്ചുള്ള 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അഞ്ച് കോടി രൂപ മുതല്‍ ഏഴരക്കോടി രൂപ വരെയാണ് മൂലധന നിക്ഷേപ പ്രോത്സാഹനമായി ലഭിക്കുക. 2. പലിശ ഇളവ് വ്യവസായ ശാലകള്‍ നിര്‍മ്മിച്ച് യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് 500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി ഏഴ് വര്‍ഷത്തേക്ക് ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വായ്പ ലഭിക്കും. 3. ജി.എസ്.ടി ബന്ധിത പ്രോത്സാഹനം മൊത്തം നിക്ഷേപത്തിന്റെ അര്‍ഹമായ മൂല്യത്തിന്റെ 300 ശതമാനം വരെ 10 വര്‍ഷത്തേക്ക് ലഭിക്കും. ഓരോ സാമ്പത്തിക വര്‍ഷത്തേയും പ്രോത്സാഹന തുക മൊത്തം പ്രോത്സാഹന തുകയുടെ പത്തിലൊന്നില്‍ താഴെയായിരിക്കും. 4. പ്രവര്‍ത്തന മൂലധന പലിശ ആനുകൂല്യം നിലവിലുള്ള എല്ലാ യൂണിറ്റുകള്‍ക്കും, പരമാവധി അഞ്ച് വര്‍ഷം വരെ അഞ്ച് ശതമാനം പലിശനിരക്ക്. പരമാവധി ആനുകൂല്യം ഒരു കോടി രൂപ. പദ്ധതിയുടെ മുഖ്യസവിശേഷതകള്‍ 1. ചെറുകിട-വന്‍കിട യൂണിറ്റുകള്‍ക്ക് പദ്ധതി ഒരു പോലെ ആകര്‍ഷകമാക്കിയിട്ടുണ്ട്. വ്യാവസായിക യൂണിറ്റും യന്ത്രോപകരണ ങ്ങളും സ്ഥാപിക്കുന്നതിന് 50 കോടി രൂപ വരെയുള്ള മൂലധന നിക്ഷേപങ്ങള്‍ക്ക് ഏഴരക്കോടി രൂപയുടെ മൂലധന പ്രോത്സാഹന വും ഏഴ് വര്‍ഷക്കാലത്തേക്ക് പരമാവധി ആറ് ശതമാനം നിരക്കില്‍ മൂലധന പലിശ ഇളവും ലഭിക്കും. 2. ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തെ ബ്ലോക്ക് തലം വരെ വ്യാവസായിക വികസനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 3. ബിസിനസ് ചെയ്യല്‍ സുഗമമാക്കലിന്റെ ചുവടുപിടിച്ച് പദ്ധതി ലളിതമാക്കിയിട്ടുണ്ട്. സുതാര്യത നിലനിര്‍ത്തിക്കൊണ്ടും, നൂലാമാലകള്‍ ഒഴിവാക്കിയുമാണ് ജി.എസ്.ടി ബന്ധിത പ്രോത്സാഹനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 4. പദ്ധതിയുടെ രജിസ്‌ട്രേഷനിലും, നടത്തിപ്പിലും ജമ്മു കാശ്മീര്‍ കേന്ദ്ര ഭരണ സംവിധാനത്തിന് വര്‍ദ്ധിച്ച പങ്ക് ഉറപ്പാക്കിയിട്ടുണ്ട്. ഒരു സ്വതന്ത്ര ഓഡിറ്റ് ഏജന്‍സി പരിശോധിച്ച ശേഷമായിരിക്കും തുക അനുവദിക്കുക. 5. വ്യാവസായിക പ്രോത്സാഹന തുകയുടെ അര്‍ഹത കണക്കാക്കാന്‍ ജി.എസ്.ടി റീഫണ്ടോ, ചെലവായ തുക തിരികെ കൊടുക്കലോ അല്ല, മറിച്ച് മൊത്തം ജി.എസ്.ടി ആയിരിക്കും കണക്കാക്കുക. 6. മുമ്പുണ്ടായിരുന്ന പദ്ധതികളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, പുതിയ പദ്ധതിയുടെ അത്ര തന്നെ പണ ലഭ്യത ഉണ്ടായിരുന്നില്ല. തൊഴിലവസര സാധ്യതകള്‍ 1. തൊഴിലവസര സൃഷ്ടി, നൈപുണ്യ വികസനം, പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനം മുതലായവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഈ പദ്ധതി ജമ്മു കാശ്മീരിലെ നിലവിലുള്ള വ്യാവസായിക പരിസ്ഥിതിയില്‍ വിപ്ലവകരമായ പരിവര്‍ത്തനം കൊണ്ടുവരും. അതുവഴി രാജ്യത്ത് വ്യാവസായികമായി മുന്നിട്ട് നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ദേശീയതലത്തില്‍ മത്സരിക്കാന്‍ ജമ്മു കാശ്മീരിനെ പര്യാപ്തമാക്കും. 2. നിര്‍ദ്ദിഷ്ട പദ്ധതി അഭൂതപൂര്‍വ്വമായ നിക്ഷേപം ആകര്‍ഷിക്കുക വഴി നേരിട്ടും അല്ലാതെയും ഏകദേശം നാലരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രവര്‍ത്തന മൂലധന പലിശയിളവ് പദ്ധതി മറ്റൊരു 35,000 പേര്‍ക്ക് പരോക്ഷമായി സഹായം ലഭ്യമാക്കും. ചിലവ് 2020-21 മുതല്‍ 2036-37 വരെയുള്ള പദ്ധതി കാലയളവില്‍ 28,400 കോടി രൂപയാണ് നിര്‍ദ്ദിഷ്ട പദ്ധതിയുടെ മൊത്തം അടങ്കല്‍ വിവിധ പ്രത്യേക പാക്കേജ് പദ്ധതികള്‍ക്ക് കീഴില്‍ ഇതുവരെയായി 1,123.84 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
ബിസിനസ് തുടങ്ങിയിട്ട് വീഴ്ച പറ്റിയാൽ പിന്നെ റിസ്ക് എടുക്കേണ്ടെന്നോ? അങ്ങനെ ചിന്തിക്കുന്നവർ എല്ലാം കെട്ടിപൂട്ടി കൊല്ലം ഉമയനെല്ലൂരുള്ള ബിന്ദുവിന്റെ കോഴിഫാം വരെയൊന്ന് ചെന്ന് നോക്കണം. അവിടെ നാലു ഷെഡ്ഡുകളിൽ നിറയെ 2000 കോഴിക്കൂഞ്ഞുങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാം. കുടുംബത്തിന്റെ പ്രധാനവരുമാനമായി കോഴി ഫാം മാറിയതിന്റെ ചിരി നിറച്ചാണ് ബിന്ദു 12 വർഷമായി തുടരുന്ന തന്റെ വിജയകഥ പറഞ്ഞു തുടങ്ങുന്നത്. വീഴ്ചയിൽ നിന്ന് ‘കാടക്കോഴികളെ വളർത്താനായിരുന്നു ഞാനാദ്യം ആലോചിച്ചത്. ആ സമയത്ത് കാടയും കാടമുട്ടയുമൊന്നു ആർക്കും അത്ര പരിചയമില്ല. എള്ളുന്തറ ഹാച്ചറിയിൽ നിന്ന് മുട്ടയെടുത്ത്, നല്ലൊരു മാർക്കറ്റ് ഉണ്ടാക്കാമെന്നും ഞാൻ വിചാരിച്ചു. പക്ഷേ, പ്രതീക്ഷിച്ചതൊക്കെ തലതിരിഞ്ഞാണ് വന്നത്. കാടമുട്ടയ്ക്ക് മാർക്കറ്റില്ലാത്തത് വിനയായി. കാടമുട്ട ശരീരത്തിന് ഗുണമുള്ളതാണെന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പാമ്പിന്റെ മുട്ടയാണെന്നൊക്കെയുള്ള തെറ്റിധാരണ വന്നപ്പോൾ കൂടുതൽ പ്രശ്നമായി. ഒരൊറ്റയെണ്ണം പോലും വിറ്റുപോയില്ല, നല്ല സങ്കടമായി. എന്റെ മകൻ സുബിന് കുറച്ചുകൂടെ ഇഷ്ടം കോഴി വളർത്തൽ ആയിരുന്നു. അവനാണ് കാട പോയപ്പോൾ കോഴികുഞ്ഞിനെ വളർത്താമെന്ന് പറഞ്ഞത്. ആദ്യം കേട്ടപ്പോൾ മുട്ടയ്ക്ക് വേണ്ടി കോഴിവളർത്തുമെന്നാണ് വിചാരിച്ചത്. പക്ഷേ, ഹാച്ചറിയിൽ ചെന്ന് വിവരം അന്വേഷിച്ചപ്പോഴാണ് കോഴിക്കുഞ്ഞിനെ കച്ചവടം ചെയ്യാനാണെന്ന് മനസ്സിലായത്. മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യണമെങ്കിൽ കോഴി വളർത്തലിനുള്ള സർട്ടിഫിക്കറ്റ് കിട്ടണം. അങ്ങനെ ഞാനും മകനും കൂടെ െട്രയിനിങ്ങിന് പോയി, അതിന്റെ സർട്ടിഫിക്കറ്റ് ഒക്കെ കിട്ടിയശേഷമാണ് ബിസിനസിലേക്ക് ഇറങ്ങിയത്. വളർത്തുന്ന രീതി കോഴിയെ വളർത്താൻ വലിയ ഇഷ്ടമായിരുന്നെങ്കിലും ട്രെയിനിങ് കഴിഞ്ഞപ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലായത്. വിരിഞ്ഞ കോഴിക്കുഞ്ഞിനെ കൊണ്ടുവന്ന് 45 ദിവസം പ്രായമാക്കി വിൽക്കുക എന്നതായിരുന്നു ഞങ്ങളുടെ ബിസിനസ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ വേണം പരിപാലിക്കാൻ. കോഴികളെ 5–ാം ദിവസം കണ്ണിലും മൂക്കിലും മരുന്ന് ഒഴിക്കണം, 14 ദിവസമാകുമ്പോൾ വാക്സിൻ ഐവിഡി കൊടുക്കണം, 30–ാം ദിവസം വിരയ്ക്കുള്ള മരുന്ന്, അവസാനം 45–ാം ദിവസം ഇൻജക്‌ഷൻ. തുടക്കകാലത്ത് ഇൻജക്‌ഷൻ ചെയ്യാൻ നല്ല പേടിയായിരുന്നു. കൈയിലെടുത്തു പിടിക്കാൻ നോക്കുമ്പൊ കോഴിക്കുഞ്ഞുങ്ങൾ ചാടിപോകാൻ നോക്കും. പതിയെ എല്ലാം പഠിച്ചു. ആദ്യമൊക്കെ ഹാച്ചറികളിൽ മാത്രമായിരുന്നു കോഴിവിൽപന. ഇപ്പോൾ പുറത്തു നിന്നൊക്കെ ആളുകൾ വന്ന് കോഴിയെ വാങ്ങി കൊണ്ടുപോകുന്നുണ്ട്. ഒരു കോഴിക്ക് നൂറു രൂപയെന്ന നിരക്കിൽ ഗവൺമെന്റ് വിലയടിസ്ഥാനത്തിലാണ് വിൽപന. മാസം 2000 കോഴികളെ വിൽക്കാറുണ്ട്. നേരംപോക്കിനൊപ്പം വരുമാനം ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് ബിസിനസ് ചെയ്യാൻ ഭർത്താവ് സുധാകരൻ പറഞ്ഞപ്പോഴാണ് ബിന്ദു കോഴി വളർത്തലിനെ പറ്റി സംസാരിച്ചത്. കൃഷി താൽപര്യമുള്ളതുകൊണ്ട് സുധാകരനും എല്ലാവിധ സഹായങ്ങളുമായി കൂടെനിന്നു. മകനും ഗൾഫിലെ ജോലിക്ക് ശേഷം നാട്ടിൽ കോഴി വളർത്തലിലേക്ക് കടക്കാനുള്ള പ്ലാനിലാണ്. ആരെങ്കിലും ഒരാൾ വീട്ടിൽ ഉണ്ടാകണമെന്നൊരു നിർബന്ധം ഒഴിച്ചുനിർത്തിയാൽ വേറെ ബുദ്ധിമുട്ടുകളൊന്നുമില്ല. മൂന്നുതരം കോഴികളാണ് ഇവിടെയുള്ളത്. കൈരളി, വിവിത്രി80, സാസോ. ഇതിൽ കൈരളി, വിവിത്രി 80 എന്നീ കോഴികളെ ഒരേ കൂട്ടിലിട്ടാണ് വളർത്തുന്നത്. സാസോ കോഴികൾ അങ്കമാലിയിൽ നിന്ന് കൊണ്ടുവരുന്നവയാണ്. കൂടുതൽ വിലയും വലുപ്പവുമുള്ള കോഴികളാണിവ. മറ്റു കോഴികളുമായി ഇണങ്ങി പോകുന്ന കൂട്ടരല്ലാത്തതുകൊണ്ട് പ്രത്യേകം കൂട്ടിലാണ് ഇട്ടിരിക്കുന്നത്. കുഞ്ഞിക്കോഴികളായതുകൊണ്ട് തള്ളകോഴിയുടെ ചിറകിനിടിയിലെ ചൂട് ഇവയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമാണ്. വിരിഞ്ഞയുടനെ എടുത്തു വളർത്തുന്നതുകൊണ്ട് കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് കിട്ടുന്ന തരത്തിൽ ‘ബ്രൂഡർ’ കൂടുകളാണ് ഇവിടെയുള്ളത്. ഹീറ്റ് ലാമ്പും ഭക്ഷണവും വെള്ളവും അടങ്ങുന്നതാണ് ബ്രൂഡർ കൂടുകൾ. 10 സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ വേണം ഇതൊരുക്കാൻ. കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് കിട്ടാനായി കൂടിന്റെ ഒരു ഭാഗത്തായി അലൂമിനിയം കവറിങ്ങിന് താഴെ ബൾബുകൾ വച്ച് വേണം ഇവ നിർമിക്കാൻ. ബ്രൂഡറിലെ ബൾബ് ഓണാക്കിയാൽ ഒരു കോഴിക്ക് ഒരു വാട്സ് ബൾബിന്റെ ചൂടെന്ന കണക്കിലാണെല്ലാം ഒരുക്കിവച്ചിരിക്കുന്നത്. ബ്രൂഡറിൽ ബൾബ് കത്തുമ്പോൾ അലൂമിനിയം കവറിങ് ചൂടാകും. നിലത്ത് തടിയുടെ ചീകൽ ഉള്ളതുകൊണ്ട് ചൂട് നഷ്ടപ്പെട്ടു പോകില്ല. അതുകൊണ്ട് ചൂട് ആവശ്യമുള്ള സമയത്ത് മാത്രം കോഴികൾക്ക് അലൂമിനിയം കവറിങിനടുത്ത് ചെന്നിരുന്നാൽ മതി. ഓട്ടോമാറ്റിക് ഡ്രിങ്കർ വഴി ആവശ്യത്തിന് വെള്ളം കൂടുകളിൽ എത്തും. പുറത്തേക്കിറക്കിയാൽ പ്രതിരോധശേഷിയെ ബാധിക്കുമെന്നതിനാൽ കൂടുകളിൽ തന്നെയാണ് തീറ്റയും കൊടുക്കാറുള്ളത്.’ (കുഞ്ഞു കോഴികളായതുകൊണ്ട് തന്നെ വളർച്ചാ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മരുന്നുകൾ കൃത്യമായ അളവിൽ നൽകാൻ ശ്രദ്ധിക്കുക. കോഴികളിൽ ഏതെങ്കിലും ഒന്നിന് രോഗമുള്ളതായി തോന്നിയാൽ ഉടനെ അതിനെ കൂട്ടിൽ നിന്നു മാറ്റി ശുശ്രൂഷിക്കുന്നതാണ് നല്ലത്. കൂടിന്റെ വൃത്തിയിൽ നല്ല ശ്രദ്ധ വേണം. കോഴികൾക്കു പ്രതിരോധശക്തി കുറവായതുകൊണ്ട് കാലാവസ്ഥയിലെ ചെറിയ മാറ്റം പോലും ഇവയ്ക്ക് അസുഖം വരുത്താം.) RELATED റിസപ്ഷനിസ്റ്റിൽ നിന്നും ബിസിനസ്സുകാരിയിലേക്ക്; ഡെയ്‌ലി ഫ്ലവേഴ്സ് ബിസിനസ്സിലൂടെ നേട്ടങ്ങൾ കൊയ്ത അജിതപിള്ള മനസു തുറക്കുന്നു
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ Breaking News National പെട്രോൾ ബോംബ് ആക്രമണം; തമിഴ് നാട്ടിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്‌ഡും അറസ്റ്റും തുടരുന്നു Evartha Desk 26 September 2022 ആർഎസ്എസ് നേതാക്കളുടെ വീടിനും ഓഫീസുകൾക്കും നേരെ ഉണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്‌ഡിപിഐ നേതാക്കൾക്കെതിരെ നടപടി ശക്തമാക്കി തമിഴ്നാട് പോലീസ്. കോയമ്പത്തൂരിൽ നിന്ന് ആരംഭിച്ച പെട്രോൾ ബോംബ് ആക്രമണം ഇപ്പോൾ ഈറോഡ്, സേലം, രാമനാഥപുരം, ഡിണ്ടിഗൽ, കന്യാകുമാരി, താംബരം ഉൾപ്പെടെ ചെന്നൈയുടെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് അക്രമം നടത്തുന്നവർക്കെതിരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകിയത്. ആർഎസ്എസ് സേലം ടൗൺ കാര്യവാഹക് വികെയുടെ വസതി ആക്രമിച്ച കേസിൽ എസ്ഡിപിഐ സേലം ജില്ലാ പ്രസിഡന്റ് സയ്യിദ് അലി (42) ഉൾപ്പെടെ നിരവധി പേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 1.40 ന് രാജന്റെ വസതിക്ക് നേരെ പ്രതി മണ്ണെണ്ണ നിറച്ച കുപ്പി എറിഞ്ഞു കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. സേലത്ത് എസ്ഡിപിഐ വാർഡ് പ്രസിഡന്റ് കെ.ഖദീർ ഹുസൈനാണ് കേസിൽ അറസ്റ്റിലായ മറ്റൊരാൾ. ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈറോഡിൽ ആർഎസ്എസ് പ്രവർത്തകനായ വി.ദക്ഷിണാമൂർത്തിയുടെ ഫർണിച്ചർ കടയ്ക്ക് നേരെ ഉണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സദാം ഹുസൈൻ, ഖലീൽ റഹ്മാൻ, എ ജാഫർ, എ ആഷിക് എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ, കഴിഞ്ഞ 15 മാസമായി തമിഴ്‌നാട് പോലീസിന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും അത് അതിന്റെ ഉച്ചസ്ഥായിയിലാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ആരോപണം ഉന്നയിച്ചു.പാർട്ടി പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും ഓഫീസുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാർട്ടി നാല് വസ്തുതാന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികരണം ലഭിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
الَّذِينَ അതായത് യാതൊരുകൂട്ടര്‍ هُمْ അവര്‍ فِي صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തില്‍ خَاشِعُونَ ഭക്തി കാണിക്കുന്നവരാണ് (അങ്ങിനെയുള്ളവര്‍). 23:3 وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ ﴾٣﴿ വ്യര്‍ത്ഥമായ കാര്യത്തില്‍ നിന്നു തിരിഞ്ഞു കളയുന്നവരും; وَالَّذِينَ യാതൊരുകൂട്ടരും هُمْ അവര്‍ عَنِ اللَّغْوِ വ്യര്‍ത്ഥമായതില്‍ നിന്ന്, അനാവശ്യത്തില്‍നിന്ന് مُعْرِضُونَ തിരിഞ്ഞു കളയുന്നവരാണ്, അശ്രദ്ധരാണ്. 23:4 وَٱلَّذِينَ هُمْ لِلزَّكَوٰةِ فَـٰعِلُونَ ﴾٤﴿ 'സകാത്ത്' (വിശുദ്ധധര്‍മ്മം) ചെയ്യുന്നവരും; وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِلزَّكَاةِ സകാത്തിനെ فَاعِلُونَ ചെയ്യുന്നവരാണ്, നിര്‍വ്വഹിക്കുന്നവരാണ്. 23:5 وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ ﴾٥﴿ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചു വരുന്നവരും; وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِفُرُوجِهِمْ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ حَافِظُونَ സൂക്ഷിച്ചുവരുന്നവരാണ്, കാക്കുന്നവരാണ്. 23:6 إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴾٦﴿ തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കില്‍ തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരെയോ സംബന്ധിച്ച് ഒഴികെ. കാരണം, നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു;- إِلَّا عَلَىٰ أَزْوَاجِهِمْ അവരുടെ ഭാര്യമാരെ സംബന്ധിച്ചു ഒഴികെ أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയവരെ أَيْمَانُهُمْ അവരുടെ വലങ്കൈകള്‍ فَإِنَّهُمْ എന്നാല്‍ (കാരണം) നിശ്ചയമായും അവര്‍ غَيْرُ مَلُومِينَ ആക്ഷേപിക്കപ്പെട്ടു കൂടാത്തവരാണ്, ആക്ഷേപാര്‍ഹരല്ലാത്തവരാണ്, കുറ്റപ്പെടുത്തപ്പെടാത്തവരാണ്. 23:7 فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ ﴾٧﴿ എന്നാല്‍ അതിനപ്പുറം ആരെങ്കിലും തേടുന്നതായാല്‍, അക്കൂട്ടര്‍ തന്നെയാണ് അതിരു വിട്ടവര്‍; فَمَنِ ابْتَغَىٰ എന്നാല്‍ ആരെങ്കിലും തേടിയാല്‍, ഉദ്ദേശിച്ചാല്‍ وَرَاءَ ذَٰلِكَ അതിനപ്പുറം فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْعَادُونَ അവര്‍ തന്നെയാണ് അതിരു വിട്ടവര്‍. 23:8 وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ ﴾٨﴿ തങ്ങളുടെ 'അമാനത്ത്' (വിശ്വസ്തത)കളെയും, ഉടമ്പടിയെയും പാലിച്ചു വരുന്നവരും; وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ لِأَمَانَاتِهِمْ തങ്ങളുടെ അമാനത്തുകളെ, വിശ്വസ്തതകളെ وَعَهْدِهِمْ തങ്ങളുടെ കരാറിനെയും, ഉടമ്പടിയെയും رَاعُونَ പാലിക്കുന്നവരാണ്, ഗൗനിക്കുന്നവരാണ്. 23:9 وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ ﴾٩﴿ തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചുപോരുന്നവരും. (ഇങ്ങിനെയുള്ള സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.). وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ عَلَىٰ صَلَوَاتِهِمْ തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി يُحَافِظُونَ സൂക്ഷിച്ചു പോരുന്നതാണ് (അങ്ങിനെയുള്ളവരും). 23:10 أُو۟لَـٰٓئِكَ هُمُ ٱلْوَٰرِثُونَ ﴾١٠﴿ അക്കൂട്ടര്‍ തന്നെയാണ്, അനന്തരാവകാശികള്‍;- أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْوَارِثُونَ അനന്തരാവകാശികള്‍. 23:11 ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَـٰلِدُونَ ﴾١١﴿ അതായത്; 'ഫിര്‍ ദൗസി'നെ (ഉന്നത സ്വര്‍ഗ്ഗത്തെ) അനന്തരാവകാശമെടുക്കുന്നവര്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കുന്നതാണ്. الَّذِينَ يَرِثُونَ അതായത് അനന്തരാവകാശമെടുക്കുന്നവര്‍ الْفِرْدَوْسَ ഫിര്‍ദൗസിനെ, ഉന്നത സ്വര്‍ഗ്ഗത്തെ هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ നിത്യവാസികളാണ്, ശാശ്വതന്‍മാരായിരിക്കും. കഴിഞ്ഞ സൂറത്തിന്റെ അവസാനത്തില്‍, സത്യവിശ്വാസികള്‍ക്ക് വിജയം സിദ്ധിക്കുവാനുള്ള ചില ഉപദേശ നിര്‍ദ്ദേശങ്ങള്‍ അല്ലാഹു നല്‍കി. ആ ഉപദേശങ്ങള്‍ അനുസരിച്ചു പോരുന്നവരുടെ ലക്ഷണങ്ങളും, അവരില്‍ ആവശ്യം ഉണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളും ഈ സൂറത്തിന്റെ ആദ്യത്തില്‍ വിവരിക്കുന്നു. പ്രസ്തുത ഗുണങ്ങളുള്ള സത്യവിശ്വാസികളുടെ വിജയം തീര്‍ച്ചപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നു് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ പ്രസ്താവനയുടെ അവസാനത്തില്‍ (10ഉം 11ഉം വചനങ്ങളില്‍) ആ വിജയം എന്താണെന്നു് വ്യക്തമാക്കുകയും ചെയ്യുന്നു. ഈ മഹാഭാഗ്യത്തിനു അര്‍ഹരായിത്തീരുന്ന സത്യവിശ്വാസികളുടെ ഏഴ് സവിശേഷതകളാണ് ഇതില്‍ എടുത്തുപറഞ്ഞിരിക്കുന്നതു്:- 1. നമസ്കാരത്തില്‍ ഭക്തികാണിക്കുക. കഴിഞ്ഞ സൂറത്തിന്റെ അവസാനത്തില്‍ നമസ്കാരത്തിന് കല്‍പിക്കപ്പെട്ട പ്രാധാന്യം നാം കണ്ടുവല്ലോ. അതേ നമസ്കാരത്തെപ്പറ്റിത്തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ച് ഉണര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ സൂറത്തിലെ 77-ാം വചനത്തില്‍ നമസ്കാരം നിര്‍വ്വഹിക്കുവാനും, 78-ല്‍ അതിനെ നിലനിറുത്തിപ്പോരുവാനുമായിരുന്നു ഉണര്‍ത്തിയത്. ഇവിടെ ആദ്യമായി – 2-ാം വചനത്തില്‍ – നമസ്കാരം നടത്തുന്നത് ഭക്തിയോടുകൂടി ആയിരിക്കണമെന്നു് ഉണര്‍ത്തുന്നു. പിന്നീട് – 9-ാം വചനത്തില്‍ – അതിനെപ്പറ്റി സൂക്ഷിച്ചുപോരണമെന്നും ഓര്‍മ്മിപ്പിക്കുന്നു. സത്യവിശ്വാസികളുടെ സവിശേഷതകളില്‍ ഒന്നാമത്തേതായി ഇവിടെ പ്രസ്താവിച്ചതും നമസ്കാരത്തിന്റെ കാര്യംതന്നെ. നമസ്കാരം എത്രമാത്രം പ്രധാനപ്പെട്ട ഒരു കടമയും പുണ്യകര്‍മ്മവുമാണെന്നും, ഇസ്‌ലാമില്‍ അതിനുള്ള സ്ഥാനം എത്ര മഹത്തായതാണെന്നും ഇതില്‍നിന്നൊക്കെ മനസ്സിലാക്കാം. സര്‍വ്വജ്ഞനും, സര്‍വ്വാധികാരിയുമായ അല്ലാഹുവിന്റെ മുമ്പിലാണ്, അവന്റെ എളിയ അടിയാനായ താന്‍ നില്‍ക്കുന്നതെന്ന ബോധത്തോടെ, താഴ്മയും വിനയവും അര്‍പ്പിച്ചുകൊണ്ട്, ഭയഭക്തനായ നിലയില്‍ നമസ്കാരം നിര്‍വ്വഹിക്കുക, ഇതാണ് നമസ്കാരത്തിലെ ഭക്തി (خشوع). ഖിബ്‌ലഃയുടെ നേര്‍ക്കും, കീഴപോട്ട് സുജൂദിന്റെ സ്ഥാനത്തേക്കും നോക്കുക, മേല്‍പോട്ടും, ഇതര ഭാഗങ്ങളിലേക്കും, ശ്രദ്ധയെ ആകര്‍ഷിക്കുന്ന വസ്തുക്കളിലേക്കും നോക്കാതിരിക്കുക, ഓതുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെയും ചൊല്ലുന്ന ദിക്റുകളുടെയും അര്‍ത്ഥം ഓര്‍ത്തുകൊണ്ടും, ഉറ്റാലോചിച്ചുകൊണ്ടുമിരിക്കുക, അല്ലാഹുവിനെയും, അവന്റെ ശക്തിമഹാത്മ്യങ്ങളെയും ഓര്‍ക്കുക, അടിയന്തരമായി നേരിട്ട ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് ഹൃദയം സ്വസ്ഥമാക്കിയശേഷം നമസ്ക്കാരത്തില്‍ പ്രവേശിക്കുക, കണ്ണിനും, കാതിനും സ്വസ്ഥത ലഭിക്കാത്ത സ്ഥലങ്ങളില്‍ നമസ്കരിക്കുവാന്‍ നില്‍ക്കാതിരിക്കുക മുതലായ കാര്യങ്ങള്‍ ഇതിനു സഹായകമായിത്തീരുന്നു. അതുകൊണ്ടാണ്, ഇത്തരം കാര്യങ്ങളെപ്പറ്റി നബിവചനങ്ങളിലും, മഹാന്‍മാരുടെ വാക്കുകളിലും പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടു കാണുന്നതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആദ്യകാലത്തു നമസ്കാരത്തില്‍ ആകാശത്തേക്കു നോക്കാറുണ്ടായിരുന്നുവെന്നും, ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചതോടെ അതു നിറുത്തല്‍ചെയ്തു സുജൂദിന്റെ (തല നിലത്തുവെക്കുന്ന) സ്ഥാനത്തേക്കു നോക്കി വന്നിരുന്നുവെന്നും ഹാകിം (رحمه الله) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു. മുസ്‌ലിം (رحمه الله) നിവേദനം ചെയ്യുന്ന വേറെ ഒരു ഹദീസില്‍, നമസ്കാരത്തില്‍ മേല്‍പോട്ടു നോക്കുന്നതിനെ കര്‍ശനമായി വിരോധിച്ചിട്ടുമുണ്ട്. നമസ്കാരത്തില്‍ അങ്ങുമിങ്ങും തിരിഞ്ഞുനോക്കുകയെന്നതു നമസ്കാരത്തില്‍ നിന്നും പിശാച് തട്ടിയെടുത്തുകൊണ്ട് പോകലാണെന്നു ബുഖാരി (رحمه الله) യും, മുസ്‌ലിമും (رحمه الله) ഉദ്ധരിക്കുന്ന ഒരു ഹദീസിലും കാണാം. ഇതുപോലെ, ശ്രദ്ധയെ തിരിച്ചുകളയുന്ന പലതിനെപ്പറ്റിയും ഹദീസുകളില്‍ വിരോധിച്ചിട്ടുണ്ട്. صلاة بلا خشوع جسد بلا روح (ഭക്തി കൂടാതെയുള്ള നമസ്കാരം ആത്മാവില്ലാത്ത ശരീരമാണ്) എന്നുപോലും ചില മഹാന്‍മാര്‍ പറയുന്നു. ഒരടിയായി വേഗത്തിലങ്ങു നിര്‍വ്വഹിച്ചേക്കുവാന്‍ സാധിക്കുന്ന ഒരു കാര്യമല്ല, ഭക്തിപൂര്‍വ്വം നമസ്കരിക്കുകയെന്നുള്ളത്. കഴിയുന്നതും ഭക്തി പ്രകടമാക്കണമെന്ന ദൃഢനിശ്ചയത്തോടുകൂടിയും, അതിനായി അല്ലാഹുവോടു സഹായമര്‍ത്ഥിച്ചുകൊണ്ടും നമസ്കരിക്കുമ്പോള്‍, ഏറെക്കുറെ അതു സാധ്യമാകാതിരിക്കയില്ല. നമസ്കാരത്തിന്റെ കടമ നിര്‍വ്വഹിച്ചുവെന്നും, നിര്‍ബ്ബന്ധം നിറവേറ്റി എന്നും വരുവാന്‍ ഈ ഭക്തമനഃസ്ഥിതി (خشوع) ഒരു നിബന്ധനയായി ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ എണ്ണി വരുന്നില്ല. പക്ഷേ, അല്ലാഹുവിന്റെ പ്രീതിയും, നമസ്കാരത്തിന്റെ മഹത്തായ ഫലങ്ങളും ലഭിക്കുവാന്‍ അതു അനിവാര്യമാണെന്നുള്ളതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസവുമില്ല. നമസ്കാരത്തിന്റെ ആവശ്യംതന്നെ അല്ലാഹു പറഞ്ഞിട്ടുള്ളത്. وَأَقِمِ الصَّلَاةَ لِذِكْرِي (എന്നെ സ്മരിക്കുവാന്‍വേണ്ടി നമസ്കാരം നിലനിറുത്തുക) എന്നാണ്. 2-ാമത്തെ ഗുണമായി അല്ലാഹു പറഞ്ഞതു: വ്യര്‍ത്ഥമായ (لَغْو) കാര്യങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞു നില്‍ക്കുമെന്നാണ്. കാര്യമില്ലാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ സംഗതിയും – വാക്കോ, പ്രവൃത്തിയോ, സംഭവമോ ഏതാകട്ടെ – ഇതില്‍ ഉള്‍പ്പെടുന്നു. അതായതു: വിജയികളായ സത്യവിശ്വാസികള്‍, നമസ്കാരത്തില്‍ അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളില്‍നിന്നും, നമസ്കാരത്തിനു പുറത്ത് വ്യര്‍ത്ഥമായ എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിട്ടവരായിരിക്കും. നമസ്കാരം ശരിക്കു നിര്‍വ്വഹിക്കുവാനുള്ള കഴിവും, പരിചയവും എത്രമാത്രമുണ്ടോ അതനുസരിച്ച് ഈ രണ്ടാമത്തെ ഗുണവും ലഭിക്കുന്നതാകുന്നു. ‘ഒരു മനുഷ്യന്‍, അവന് ആവശ്യമായി ഭവിക്കാത്ത കാര്യത്തെ ഉപേക്ഷിക്കുന്നതു അവന്റെ ഇസ്ലാം നന്നാകുന്നതിന്റെ ലക്ഷണമാണ്’ എന്നാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ പറയുന്നത്. (مِنْ حُسْنِ إِسْلاَمِ الْمَرْءِ تَرْكُهُ مَا لاَ يَعْنِيهِ : أحمد ومالك وغير هما). കാര്യങ്ങള്‍ കളിയായും, കളികള്‍ കാര്യങ്ങളായും, അനാവശ്യങ്ങള്‍ അത്യാവശ്യങ്ങളായും, വിനോദങ്ങള്‍ കലകളായും മാറി രൂപാന്തരപ്പെട്ടിട്ടുള്ള ഇക്കാലത്ത് വ്യര്‍ത്ഥം, വിനോദം (اللَّغْو وَاللَّـهْو) എന്നിങ്ങിനെയുള്ളതിന് നിര്‍വ്വചനവും, ഉദാഹരണവും കാണിക്കുവാന്‍ വളരെ വിഷമമായിത്തീര്‍ന്നിരിക്കുകയാണ്. സത്യവിശ്വാസികളും, സല്‍ക്കര്‍മ്മികളുമായുള്ളവര്‍ക്കു അവയുടെ വൃത്തം വളരെ വിശാലമായും, അല്ലാത്തവര്‍ക്കു – അവരവരുടെ തോതനുസരിച്ചു – അതിന്റെ വൃത്തം വളരെ കുടുസ്സായും ഇരിക്കുമെന്നു തീര്‍ച്ചയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍വന്നു് പുണ്യത്തെയും പാപത്തെയും (البر والاثم) കുറിച്ചു ചോദിച്ച ഒരു സഹാബിയോടു അവിടുന്നു പറഞ്ഞ മറുപടി ഇവിടെ സ്മരണീയമാകുന്നു: اسْتَفْتِ قَلْبك، وَإنْ أفْتاكَ النَّاسُ وَأفْتَوْكَ – ثلاثا(സാരം: ജനങ്ങള്‍ നിനക്കു എന്തു വിധി തന്നാലും ശരി – നീ നിന്റെ ഹൃദയത്തോടുതന്നെ വിധി ചോദിക്കുക!) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വാക്യം മൂന്നുവട്ടം ആവര്‍ത്തിച്ചു പറഞ്ഞു. 3-ാമത്തേതായി പറഞ്ഞതു: അവര്‍ സകാത്ത് എന്ന വിശുദ്ധധര്‍മ്മം ചെയ്യുന്നവരായിരിക്കുമെന്നാണ്. സകാത്തിനെപ്പറ്റി അധികമൊന്നും പ്രസ്താവിക്കേണ്ടതില്ല. ഇസ്‌ലാമില്‍ അതിനുള്ള സ്ഥാനവും, അതുകൊണ്ടു സമുദായത്തിനുള്ള ഗുണവും പരക്കെ അറിയപ്പെട്ടതാണ്. زَكَوٰةً (സകാത്ത്) എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ‘പരിശുദ്ധി, ആത്മശുദ്ധി, വളര്‍ച്ച’ എന്നൊക്കെയാണ്. ധാര്‍മ്മികമായ വളര്‍ച്ചയും, ആത്മീയമായ പരിശുദ്ധിയും അതുമൂലം ലഭിക്കുന്നു. ‘ആത്മാവിനെ പരിശുദ്ധമാക്കിയവന്‍ വിജയിച്ചു’ (قَدْ أَفْلَحَ مَن زَكَّاهَا) എന്നും, ‘ആത്മപരിശുദ്ധി ലഭിച്ചവന്‍ വിജയിച്ചു’ (قَدْ أَفْلَحَ مَن تَزَكَّىٰ) എന്നും ഖുര്‍ആനില്‍ പറയുന്നു. ധര്‍മ്മം മൂലമുണ്ടാകുന്ന പരിശുദ്ധിയാണ് ഇവിടങ്ങളില്‍ ഉദ്ദേശ്യമെന്നു ചില മഹാന്‍മാര്‍ വ്യാഖ്യാനിക്കുന്നതു ഇതുകൊണ്ടാകുന്നു. ‘സകാത്ത്’ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥത്തെ മുന്‍നിറുത്തിക്കൊണ്ട്, ആത്മപരിശുദ്ധിക്കു നിദാനമായ എല്ലാ കാര്യവും പ്രവര്‍ത്തിക്കുന്നതു 4-ാം വചനത്തില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ചിലര്‍ പറയുന്നു. الله أعلم 4-ാമത്തേതു: ഗുഹ്യസ്ഥാനം സൂക്ഷിക്കലാണ്. സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തില്‍ അനുവദിക്കപ്പെട്ടപ്രകാരം അടിമകളില്‍നിന്നു ധര്‍മ്മിണികളായി സ്വീകരിച്ചിട്ടുള്ളവരുടെ അടുക്കലോ അല്ലാതെ, ലൈംഗികമായ യാതൊരു ഇടപാടും അവര്‍ ചെയ്കയില്ലെന്നര്‍ത്ഥം. അനുവദിക്കപ്പെട്ട ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍നിന്നും അകന്നുനിന്നു കൊണ്ടുള്ള അവിഹിത ജീവിതം, ഇസ്‌ലാമില്‍ വെറുക്കപ്പെട്ടതാണ്. ഈ രണ്ടിനും പുറമെയുള്ള ലൈംഗിക ഇടപാടുകളാകട്ടെ, വ്യഭിചാരവൃത്തിയുമാകുന്നു. അതുകൊണ്ടാണ്, ഈ രണ്ടു കൂട്ടരുമായി ഇടപെടുന്നതിനെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്നും, അതിനപ്പുറം ആവശ്യപ്പെടുന്നവരാണ് അതിരുവിട്ടവരെന്നും അല്ലാഹു പ്രത്യേകം പ്രസ്താവിച്ചത്. നാലു ഭാര്യമാരെയും, അതിനുപുറമെ അടിമ ധര്‍മ്മിണികളെയും – ആവശ്യംവന്നാല്‍ സ്വീകരിച്ചുകൊള്ളുവാന്‍ – ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധമായ വിശദനിയമങ്ങളും, നിബന്ധകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീസുകളിലും ഫിഖ്ഹിന്റെ (കര്‍മ്മശാസ്ത്രത്തിന്റെ) ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. ബഹുഭാര്യത്വം പഴഞ്ചനും, അപരിഷ്കൃതവഴക്കവുമാണെന്നു ഘോഷിച്ചുകൊണ്ടോ, അല്ലെങ്കില്‍ നാട്ടാചാരമോ മതാചാരമോ അനുവദിക്കായ്ക നിമിത്തമോ അനഭിലഷണീയമായ പ്രേമബന്ധങ്ങളെയും, വ്യഭിചാര ശാലകളെയും അഭയം പ്രാപിക്കുവാന്‍ നിര്‍ബ്ബന്ധിമാകുന്ന ഇന്നത്തെ ആധുനിക ലോക സമ്പ്രദായം, ഇസ്‌ലാമിക നിയമത്തെ കൂടുതല്‍ യുക്ത്മാക്കിക്കാണിക്കുക മാത്രമാണു ചെയ്യുന്നത്. مَا مَلَكَتْ أَيْمَانُهُمْ എന്ന വാക്കിനാണ് ‘അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നു തര്‍ജ്ജമ കൊടുത്തത്. അവര്‍ ഉടമപ്പെടുത്തി എന്ന ഉദ്ദേശ്യത്തിലുള്ള ഒരു അലങ്കാര പ്രയോഗം (مجاز) ആണിത്. യുദ്ധത്തില്‍ പിടിക്കപ്പെട്ടശേഷം, അടിമകളാക്കി അധീനത്തില്‍ വെക്കപ്പെട്ടവര്‍ക്കു – സ്ത്രീയായാലും പുരുഷനായാലും – ‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നു പറയപ്പെടും. ഇതു ഖുര്‍ആനിലും, മറ്റു പലേടത്തും സാധാരണ കാണപ്പെടുന്ന ഒരു പ്രയോഗ ശൈലിയാകുന്നു. അവരുടെ ഉടമസ്ഥാവകാശമെന്ന അര്‍ത്ഥത്തില്‍ ملك اليمين (വലങ്കൈയിന്റെ ഉടമസ്ഥത) എന്നും അറബിയില്‍ പറയപ്പെടുന്നതാണ്. കൂടുതല്‍ വിവരം ഈ സൂറയുടെ അവസാനം ചേര്‍ത്ത 1-ാം വ്യാഖ്യാനക്കുറിപ്പില്‍ കാണാം. 5ഉം 6ഉം ഗുണങ്ങളായി പ്രസ്താവിച്ചതു: വിശ്വസ്തതകളെയും, കരാറുകളെയും അവര്‍ പാലിക്കുമെന്നുള്ളതാണ്. മറ്റുള്ളവര്‍ ഏല്‍പിച്ചതോ, സ്വയം ഏറ്റെടുത്തതോ, സ്വയം ചെയ്യുമെന്നു മറ്റുള്ളവരാല്‍ വിശ്വസിക്കപ്പെടുന്നതോ ആയ കാര്യങ്ങളെല്ലാം أَمَانَات (വിശ്വസ്തതകള്‍) എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. അതുപോലെത്തന്നെ, മനുഷ്യര്‍ തമ്മിലുള്ളതും, അല്ലാഹുവിനും മനുഷ്യനും ഇടയിലുള്ളതുമായ വിശ്വസ്തതകളും ഇതില്‍ അടങ്ങുന്നു. മറ്റുള്ളവരോടു ചെയ്യുന്ന വാഗ്ദാനങ്ങളും, കരാറുകളുമെല്ലാം عَهْد (ഉടമ്പടി) എന്ന വാക്കിലും ഉള്‍പ്പെടും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:- آيَةُ الْمُنَافِقِ ثَلاثٌ : إِذَا حَدَّثَ كَذَبَ ، وَإِذَا وَعَدَ أَخْلَفَ ، وَإِذَا ائْتُمِنَ خَانَ : البجاري وغيره (കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണ്: അവന്‍ സംസാരിക്കുമ്പോള്‍ കളവു പറയും, വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കും, വിശ്വസിക്കപ്പെട്ടാല്‍ ചതിക്കും). ഇവ മൂന്നും പരസ്പരബന്ധമുള്ള കാര്യങ്ങാണല്ലോ. 7-ാമത്തെ ഗുണമായി നമസ്കാരത്തിന്റെ കാര്യം ഒന്നുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. അഥവാ അവര്‍ നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചു വരുന്നവരാണെന്നു്. നമസ്കാരത്തില്‍ ആചരിക്കേണ്ടുന്ന കാര്യങ്ങള്‍ സൂക്ഷ്മമായും, കൃത്യമായും പാലിക്കുക, അതില്‍ അനുഷ്ഠിക്കേണ്ടുന്ന മര്യാദകള്‍ ഗൗനിക്കുക, കൃത്യസമയത്തും ചിട്ടയോടുകൂടിയും അനുഷ്ഠിക്കുക – ചുരുക്കത്തില്‍ നമസ്കാരം തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമയും കര്‍മ്മവുമാണെന്ന ബോധത്തോടുകൂടി പ്രവര്‍ത്തിക്കുക – ഇതെല്ലാമാണ് നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചുപോരുക എന്നതിന്റെ സാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു:- اعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلاةُ , وَلا يُحَافِظُ عَلَى الْوُضُوءِ إِلا مُؤْمِنٌ : مالك وأحمد (നിങ്ങള്‍ കര്‍മ്മം ചെയ്യുവിന്‍. നിങ്ങളുടെ കര്‍മ്മങ്ങളില്‍ ഉത്തമമായതു നമസ്കാരമാകുന്നു. സത്യവിശ്വാസിയല്ലാതെ ‘വുള്വു’വിന്റെ കാര്യത്തില്‍ സൂക്ഷിച്ചു പോരുകയില്ല). ‘വുള്വു’ ചെയ്യുകയെന്നതു നമസ്കാരത്തിന് ഒഴിച്ചുകൂടാത്തതാണല്ലോ. അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) ഇപ്രകാരം പറയുന്നു: سَأَلْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فقُلْتُ : يا رسولُ الله أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ الصَّلَاةُ عَلَى وَقْتِهَا قُلْتُ : ثُمَّ أَيٌّ قَالَ بِرُّ الْوَالِدَيْنِ قُلْتُ : ثُمَّ أَيٌّ قَالَ الْجِهَادُ فِي سَبِيلِ اللَّهِ – رواه الشيخان (ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ഇങ്ങിനെ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിങ്കല്‍ അധികം ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണ്?’ അവിടുന്നു പറഞ്ഞു: ‘നമസ്കാരം അതിന്റെ സമയത്തു ചെയ്യലാണ്. ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്നു പറഞ്ഞു: ‘മാതാപിതാക്കള്‍ക്കു ഗുണം ചെയ്യലാണ്’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ തിരുമേനി പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലാണ്.’) മേല്‍ കണ്ട ഗുണങ്ങളോടുകൂടിയ സത്യവിശ്വാസികളുടെ വിജയസിദ്ധിയെപ്പറ്റി ‘അക്കൂട്ടരാണ് അനന്തരാവകാശികള്‍’ എന്നത്രെ അല്ലാഹു പറയുന്നത്. അതെ, സ്വര്‍ഗ്ഗലോകത്തുവെച്ച് ഏറ്റവും ഉന്നതമായ ‘ഫിര്‍ദൗസ്’ (പറുദീസാ) എന്ന സ്വര്‍ഗ്ഗത്തിന് അര്‍ഹരായവര്‍. അവരതില്‍ നിത്യവാസികളാണ്, ആ മഹാ വിജയം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അതിനു വിരാമമില്ല. സ്വര്‍ഗ്ഗം നശിക്കുകയാകട്ടെ, അവര്‍ മരണപ്പെടുകയാകട്ടെ – ഒന്നുംതന്നെ – സംഭവിക്കുകയില്ല. ഇങ്ങിനെയുള്ള വിജയികളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ! ആമീന്‍. 23:12 وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن سُلَـٰلَةٍ مِّن طِينٍ ﴾١٢﴿ തീര്‍ച്ചയായും, മനുഷ്യനെ നാം കളിമണ്ണില്‍ നിന്നുള്ള സത്തുകൊണ്ടു സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചുണ്ടാക്കി الْإِنسَانَ മനുഷ്യനെ مِن سُلَالَةٍ സത്തില്‍നിന്നു مِّن طِينٍ കളിമണ്ണില്‍നിന്നുള്ള. 23:13 ثُمَّ جَعَلْنَـٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ﴾١٣﴿ പിന്നീടു, നാം അവനെ ഭദ്രമായ ഒരു ഭവനത്തില്‍ (ഗര്‍ഭാശയത്തില്‍) ശുക്ലബിന്ദുവാക്കി വെച്ചു; ثُمَّ جَعَلْنَاهُ പിന്നെ നാം അവനെ ആക്കി نُطْفَةً ശുക്ലബിന്ദു, ഇന്ദ്രിയത്തുള്ളി فِي قَرَارٍ ഒരു ഭവനത്തില്‍, താവളത്തില്‍ مَّكِينٍ ഭദ്രമായ, ഉറപ്പുള്ള. 23:14 ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَـٰمًا فَكَسَوْنَا ٱلْعِظَـٰمَ لَحْمًا ثُمَّ أَنشَأْنَـٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَـٰلِقِينَ ﴾١٤﴿ പിന്നെ, ശുക്ലബിന്ദുവെ രക്തപിണ്ഡമാക്കി സൃഷ്ടിച്ചു; പിന്നീടു രക്തപിണ്ഡത്തെ മാംസ്പിണ്ഡമായും സൃഷ്ടിച്ചു; പിന്നെ, മാംസപിണ്ഡത്തെ നാം എല്ലുകളാക്കി (അസ്ഥികൂടമായി) സൃഷ്ടിച്ചു; അനന്തരം എല്ലുകള്‍ക്കു നാം മാംസം ധരിപ്പിച്ചു; പിന്നീടു, നാം അതിനെ മറ്റൊരു സൃഷ്ടിയായി ഉത്ഭവിപ്പിച്ചു. അപ്പോള്‍, ഏറ്റവും നല്ല സൃഷ്ടാവായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു. ثُمَّ خَلَقْنَا പിന്നെ നാം സൃഷ്ടിച്ചു النُّطْفَةَ ശുക്ലബിന്ദുവെ, ഇന്ദ്രിയത്തുള്ളിയെ عَلَقَةً രക്തപിണ്ഡമായി, രക്തക്കട്ടയായി فَخَلَقْنَا എന്നിട്ടു നാം സൃഷ്ടിച്ചു الْعَلَقَةَ രക്തപിണ്ഡത്തെ مُضْغَةً മാംസപിണ്ഡമായി, മാംസക്കട്ടയായി فَخَلَقْنَا എന്നിട്ടു നാം സൃഷ്ടിച്ചു الْمُضْغَةَ മാംസപിണ്ഡത്തെ عِظَامًا എല്ലുകളായി فَكَسَوْنَا എന്നിട്ടു നാം ധരിപ്പിച്ചു الْعِظَامَ എല്ലുകള്‍ക്കു لَحْمًا മാംസം, ഇറച്ചി ثُمَّ أَنشَأْنَاهُ പിന്നെ അവനെ നാം ഉത്ഭവിപ്പിച്ചു, ഉണ്ടാക്കി خَلْقًا آخَرَ മറ്റൊരു സൃഷ്ടിയായി فَتَبَارَكَ അപ്പോള്‍ അനുഗ്രഹ സമ്പൂര്‍ണ്ണനായി, നന്മയേറിയവനായി, മേന്മയേറിയവനായി اللَّـهُ അല്ലാഹു أَحْسَنُ الْخَالِقِينَ സൃഷ്ടാക്കളില്‍ ഏറ്റവും നല്ലവനായ (ഏറ്റവും നല്ല സൃഷ്ടാവായ). 23:15 ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ ﴾١٥﴿ പിന്നീടു, നിശ്ചയമായും നിങ്ങള്‍, അതിനുശേഷം മൃതദേഹങ്ങളാകുന്നു. ثُمَّ إِنَّكُم പിന്നെ നിശ്ചയമായും നിങ്ങള്‍ بَعْدَ ذَٰلِكَ അതിനുശേഷം لَمَيِّتُونَ മൃതദേഹങ്ങളാകുന്നു, മരണപ്പെട്ടു പോകുന്നവര്‍ തന്നെയാണ്. 23:16 ثُمَّ إِنَّكُمْ يَوْمَ ٱلْقِيَـٰمَةِ تُبْعَثُونَ ﴾١٦﴿ പിന്നെയും ഖിയാമത്തുനാളില്‍, നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്. ثُمَّ إِنَّكُمْ പിന്നെ നിശ്ചയമായും നിങ്ങള്‍ يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ تُبْعَثُونَ നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നു, പുനര്‍ജീവിപ്പിക്കപ്പെടുന്നു. സൂറത്തുല്‍ ഹജ്ജ് 5-ാം വചനത്തില്‍ കണ്ടതുപോലെ, മനുഷ്യസൃഷ്ടിയെ സംബന്ധിച്ചുള്ള ഒരു വിവരണമാണ് ഇവിടെയുമുള്ളത്. അതിന്റെ വിശദീകരണം അവിടെ കഴിഞ്ഞുപോയിട്ടുണ്ട്. മനുഷ്യസൃഷ്ടിയുടെ തുടക്കത്തെപ്പറ്റി അവിടെ ‘മണ്ണില്‍നിന്നു’ ( مِّن تُرَابٍ) എന്നാണ് പറഞ്ഞത്. ഇവിടെ ‘കളിമണ്ണിന്റെ സത്തില്‍നിന്ന്’ (مِن سُلَالَةٍ مِّن طِينٍ) എന്നു പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആദ്യപിതാവായ ആദം (عليه الصلاة والسلام) നബിയെ മണ്ണില്‍ നിന്നുതന്നെ സൃഷ്ടിച്ചതിനെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. കുഴഞ്ഞമാവുപോലെയുള്ള കളിമണ്ണില്‍ നിന്നുള്ള ഏതോ ഒരു തരം സത്തില്‍ നിന്ന് ആദം (عليه الصلاة والسلام) സൃഷ്ടിക്കപ്പെട്ടു. ഇതാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം. പിന്നീട് ഇന്ദ്രിയ ബീജം വഴിയുള്ള മനുഷ്യോല്‍പാദനം രൂപംകൊള്ളുകയും, ജനനപരമ്പര തുടരുകയും ചെയ്തു. പിതാക്കളില്‍ നിന്നുള്ള ശുക്ലബീജം മാതാക്കളുടെ ഗര്‍ഭാശയത്തില്‍ സ്ഥലം പിടിക്കുന്നതിനെയാണ് ‘ഭദ്രമായ താവളത്തില്‍വെച്ചു’ എന്നു പറഞ്ഞത്. മാംസപിണ്ഡത്തില്‍ ക്രമേണ അസ്ഥിക്കൂടം രൂപപ്പെടുത്തുകയും, അസ്ഥികളില്‍ മാംസം ധരിപ്പിച്ച് ഒരു പുതിയ സൃഷ്ടിയായി – അംഗങ്ങളും, ഇന്ദ്രിയശക്തികളും തികഞ്ഞ ഒരു പൂര്‍ണ്ണമനുഷ്യനായി – പുറത്തുകൊണ്ടുവരികയും ചെയ്തതിനെപ്പറ്റി സൂ: ഹജ്ജില്‍ പ്രസ്താവിച്ചത് ثُمَّ نُخْرِجُكُمْ طِفْلًا (പിന്നെ നാം, നിങ്ങളെ ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു) എന്നായിരുന്നു. ഏതായാലും മുന്‍കാലങ്ങളില്‍ മിക്കവാറും അജ്ഞാതമായിരുന്നതും, ക്രിസ്താബ്ദം 19-ാം നൂറ്റാണ്ടിലെ ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തിയതുമായ ഗര്‍ഭശാസ്ത്രവിജ്ഞാനങ്ങള്‍, ഖുര്‍ആന്‍ മുമ്പേ പ്രസ്താവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ പ്രസ്താവനയില്‍ വല്ല വ്യത്യാസവും ഉള്ളതായി ശാസ്ത്രത്തിനു കണ്ടുപിടിക്കുവാനോ തെളിയിക്കുവാനോ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. അനേകം സ്ഥിതിമാറ്റങ്ങള്‍ക്ക് വിധേയമായ മനുഷ്യോല്‍ഭവചരിത്രം വിവരിച്ചതില്‍നിന്ന് അവന്റെ മരണാനന്തരജീവിതത്തിലേക്കു അവനു പാഠം ലഭിക്കേണ്ടതുണ്ടെന്ന് അല്ലാഹു തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നു. വീണ്ടും അവന്റെ സൃഷ്ടിമാഹാത്മ്യങ്ങള്‍ക്കുള്ള പല ദൃഷ്ടാന്തങ്ങളും എടുത്തുകാണിക്കുകയും ചെയ്യുന്നു:- 23:17 وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَـٰفِلِينَ ﴾١٧﴿ തീര്‍ച്ചയായും, നിങ്ങള്‍ക്കുമീതെ നാം ഏഴു മാര്‍ഗ്ഗങ്ങള്‍ (വാനങ്ങള്‍) സൃഷ്ടിച്ചിട്ടുണ്ട്; സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല. وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു فَوْقَكُمْ നിങ്ങളുടെ മീതെ سَبْعَ طَرَائِقَ ഏഴു മാര്‍ഗ്ഗങ്ങളെ وَمَا كُنَّا നാം ആയിരുന്നില്ല, നാം അല്ല عَنِ الْخَلْقِ സൃഷ്ടിയെപ്പറ്റി, സൃഷ്ടികളെപ്പറ്റി غَافِلِينَ അശ്രദ്ധര്‍. طَرَائِق എന്ന പദത്തിനാണ് ‘മാര്‍ഗ്ഗങ്ങള്‍’ എന്ന് അര്‍ത്ഥം കൊടുത്തത്. ഖുര്‍ആനില്‍ ആകാശങ്ങളുടെ സൃഷ്ടിയെപ്പറ്റി സൂറത്തുല്‍ മുല്‍ക് 3ലും, സൂറത്ത് നൂഹ് 15ലും سَبْعَ سَمَاوَاتٍ طِبَاقًا (അടുക്കായി – അല്ലെങ്കില്‍ തട്ടുതട്ടായി – ഏഴാകാശങ്ങള്‍) എന്നു പറയുന്നു. 65:12; 41:12 മുതലായ പല സ്ഥലങ്ങളിലും سَبْعَ سَمَاوَات (ഏഴു ആകാശങ്ങള്‍) എന്നു പറഞ്ഞുകാണാം. ‘ഏഴു ഗ്രഹമാര്‍ഗ്ഗങ്ങളായിരുന്നു (*) മുന്‍കാലത്തുള്ളവര്‍ക്കു അറിയപ്പെട്ടിരുന്നത്, അതനുസരിച്ചാണ് ‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പ്രസ്താവിച്ചത്, ഇപ്പോള്‍ കൂടുതല്‍ ഗ്രഹമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ – അഥവാ ആകാശങ്ങള്‍ – ഉണ്ടെന്നു വന്നിരിക്കുന്നു.’ എന്നിങ്ങിനെയാണ് ചിലര്‍ പറയുന്നത്. ഇതൊരു സ്വീകാര്യമായ വ്യാഖ്യാനമായി എടുക്കുവാന്‍ തരമില്ല തന്നെ. ഈ ആയത്തില്‍ ‘മാര്‍ഗ്ഗങ്ങള്‍’ (طَرَائِق) എന്ന വാക്കുപയോഗിച്ചതുകൊണ്ട് ഇവിടെ ഒരുപക്ഷെ അങ്ങനെ ഒരു വ്യാഖ്യാനം കൊടുക്കാമെന്നു സമ്മതിച്ചേക്കുക, എന്നാല്‍:- (*).ഇതിനെപ്പറ്റി സൂറ: അമ്പിയാഇല്‍ വിവരിച്ചിട്ടുണ്ട്. ‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പലപ്രാവശ്യം പ്രസ്താവിക്കുകയും, ചിലേടത്തു ‘അടുക്കുകളായ നിലയില്‍ ഏഴു ആകാശങ്ങള്‍’ എന്നു വ്യക്തമായിപ്പറയുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവയില്‍ ഒന്നിനെപ്പറ്റി السَّمَاءَ الدُّنْيَا (ഏറ്റവും അടുത്ത ആകാശം) എന്നും (67:5; 37:6) പറയുന്നു. ആകാശം ഒരു കെട്ടിടം (بِنَاء) പോലെയാണെന്നും (40:64; 2:22) അതു പറയുന്നു. ഇതെല്ലാം മുമ്പില്‍വെച്ചുകൊണ്ടു മേല്‍പറഞ്ഞതുപോലെയുള്ള ഒരു വ്യാഖ്യാനം ഈ ആയത്തുകള്‍ക്കെല്ലാം നല്‍കുന്നത് കേവലം കണ്ണടച്ചു ഇരുട്ടാക്കുന്നതിനു സമമാണ്. ശാസ്ത്രത്തിനു അതതു കാലത്തു ലഭിക്കുന്ന അറിവിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കുവാന്‍ തുനിയുന്നതു പലപ്പോഴും അപകടത്തിലാണ് കലാശിക്കുക. അതുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിച്ച ഏഴാകാശം കൊണ്ടുള്ള ഉദ്ദേശ്യം ശാസ്ത്രദൃഷ്ട്യാ ഇതുവരെ നമുക്കു മനസ്സിലായിട്ടില്ല. അതിന്റെ യഥാര്‍ത്ഥം അല്ലാഹുവിന്നറിയാം എന്നു പറയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഇത്തരം കാര്യങ്ങളെല്ലാം കേവലം അലങ്കാരപ്രയോഗമോ സാമാന്യവിവരണമോ മാത്രമാണെന്ന് ഊഹിച്ചു തൃപ്തിയടയുന്നതു തനി ബാലിശമാകുന്നു. ഖുര്‍ആന്‍ പ്രഖ്യാപിച്ച എത്രയോ കാര്യങ്ങള്‍, ആദ്യകാലങ്ങളില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കു വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ കഴിയാതിരുന്നതിനുശേഷം, പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി അവ സൂക്ഷ്മവും വാസ്തവവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ട്. എല്ലാം അറിയുന്ന സൃഷ്ടാവിന്റെ വചനങ്ങള്‍ അങ്ങിനെയല്ലാതെ വരുമോ?! ശാസ്ത്രനിരീക്ഷണങ്ങളും, അതിന്റെ നേട്ടങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നല്ലാതെ, ഇതേവരെ സൃഷ്ടിരഹസ്യങ്ങള്‍ മുഴുവനും അതു കണ്ടുപിടിച്ചു കഴിഞ്ഞിട്ടില്ലെന്നു തീര്‍ച്ചയാണല്ലോ. ലോകാവസാന കാലത്തോളം അതു അവസാനിക്കയുമില്ല. ആകയാല്‍;- ശാസ്ത്രത്തിന്റെ കാഴ്ച എത്തിച്ചേര്‍ന്നിട്ടില്ലാത്ത, അല്ലെങ്കില്‍ അതിന്റെ ദൃഷ്ടിക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവണ്ണം, കൃത്യമായിത്തന്നെ ഏഴു ആകാശങ്ങള്‍. ഒന്നിനു മീതെ ഒന്നായിക്കൊണ്ട് – സ്ഥിതി ചെയ്യുന്നുണ്ടായിരിക്കുമെന്നുതന്നെ നമുക്ക് ഉറപ്പിക്കാം. ‘ഏറ്റവും (ഭൂമിയോട്) അടുത്ത ആകാശത്തെ നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിട്ടുള്ള’തായി ഖുര്‍ആന്‍ (67:5; 37:6) പ്രസ്താവിക്കുന്നു. ഇതില്‍നിന്നു, നക്ഷത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്ന ആകാശത്തിനപ്പുറത്തായി – അതിനും ഉപരിയിലായി – വേറെയും ആകാശങ്ങളുണ്ടെന്നു വരുന്നുവല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നുവരെയും അവയില്‍ ഒരു ആകാശത്തിന്റെ അവസാന അതിര്‍ത്തിവരെ മനുഷ്യന്റെ അറിവ് എത്തിക്കഴിഞ്ഞിട്ടില്ല എന്നതാണ് വസതുത. എന്നിരിക്കെ, അതിനപ്പുറമുള്ള അവസ്ഥയെപ്പറ്റി വിധി പറയുവാന്‍ മനുഷ്യന് എങ്ങിനെ കഴിയും?! ഏതു ശാസ്ത്രജ്ഞനും ഉപരിയായി അതിമഹാനായ ഒരു ശാസ്ത്രജ്ഞന്‍ നിലകൊള്ളുന്നുണ്ട് – അല്ലാഹു! വാസ്തവം അവന്നറിയാം. (وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ) ഈ ആയത്തിന്റെ അന്ത്യത്തില്‍തന്നെ ഇപ്പറഞ്ഞതിലേക്കുള്ള സൂചന കാണാം. ആകാശങ്ങള്‍, അവയിലുള്ള വസ്തുക്കള്‍ തുടങ്ങിയ സകല സൃഷ്ടികളുടെയും കാര്യങ്ങള്‍ ഗൗനിച്ചും, അറിഞ്ഞുംകൊണ്ടും തന്നെയാണ്, അവ സൃഷ്ടിച്ചിട്ടുള്ളത് എന്നത്രെ, وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ (സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല) എന്ന വാക്യം കുറിക്കുന്നത്. 23:18 وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَسْكَنَّـٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَـٰدِرُونَ ﴾١٨﴿ ഒരു (നിശ്ചിത) അളവില്‍ നാം ആകാശത്തുനിന്നു വെള്ളം (മഴ) ഇറക്കി അതിനെ ഭൂമിയില്‍ തങ്ങിനിറുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, അതു കൊണ്ടുപോകുവാന്‍ (വറ്റിച്ചു കളയുവാന്‍) നാം കഴിവുള്ളവരുമാകുന്നു. وَأَنزَلْنَا നാം ഇറക്കുകയും ചെയ്തിരിക്കുന്നു مِنَ السَّمَاءِ ആകാശത്തുനിന്ന് مَاءً വെള്ളം (മഴ) بِقَدَرٍ ഒരു അളവു (തോതു, കണക്കു) അനുസരിച്ചു فَأَسْكَنَّاهُ എന്നിട്ടു നാം അതിനെ തങ്ങിനിറുത്തി, അടക്കി നിറുത്തി فِي الْأَرْضِ ഭൂമിയില്‍ وَإِنَّا നിശ്ചയമായും നാം عَلَىٰ ذَهَابٍ بِهِ അതിനെ കൊണ്ടുപോകുവാന്‍, പോക്കിക്കളയുവാന്‍ لَقَادِرُونَ കഴിവുള്ളവര്‍ തന്നെ. 23:19 فَأَنشَأْنَا لَكُم بِهِۦ جَنَّـٰتٍ مِّن نَّخِيلٍ وَأَعْنَـٰبٍ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ﴾١٩﴿ അങ്ങനെ, അതുകൊണ്ടു നാം നിങ്ങള്‍ക്കു ഈത്തപ്പനയുടെയും,മുന്തിരികളുടെയും തോട്ടങ്ങള്‍ ഉത്ഭവിപ്പിച്ചുതന്നു; അവയില്‍ നിങ്ങള്‍ക്കു ധാരാളം കായ്കനികളുണ്ട്; അവയില്‍നിന്നു നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു;- فَأَنشَأْنَا അങ്ങനെ നാം ഉണ്ടാക്കി لَكُم നിങ്ങള്‍ക്കു بِهِ അതുകൊണ്ടു, അതിനാല്‍ جَنَّاتٍ തോട്ടങ്ങള്‍ مِّن نَّخِيلٍ ഈത്തപ്പനയുടെ, ഈത്തപ്പനയാലുള്ള وَأَعْنَابٍ മുന്തിരികളുടെയും لَّكُمْ നിങ്ങള്‍ക്കുണ്ട്‌ فِيهَا അതില്‍ فَوَاكِهُ കായ്കനികള്‍, പഴവര്‍ഗ്ഗങ്ങള്‍ كَثِيرَةٌ ധാരാളം وَمِنْهَا അതില്‍നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുന്നു. 23:20 وَشَجَرَةً تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍ لِّلْـَٔاكِلِينَ ﴾٢٠﴿ സീനാപര്‍വ്വതത്തില്‍ നിന്നു ഉണ്ടാകുന്ന ഒരു (തരം) വൃക്ഷവും (ഉത്ഭവിപ്പിച്ചു); - അത് എണ്ണയും, തിന്നുന്നവര്‍ക്ക് കറിയുമായി ഉല്പാദിപ്പിക്കുന്നു. وَشَجَرَةً ഒരു വൃക്ഷവും تَخْرُجُ അതു ഉണ്ടാകും, പുറത്തുവരും مِن طُورِ سَيْنَاءَ സീനാപര്‍വ്വതത്തില്‍നിന്നു تَنبُتُ അതു ഉല്‍പാദിപ്പിക്കുന്നു بِالدُّهْنِ എണ്ണയുമായി وَصِبْغٍ കറിയും (കൂട്ടാനും), ചായവും لِّلْآكِلِينَ തിന്നുന്നവര്‍ക്കു, ഭക്ഷിക്കുന്നവര്‍ക്കു. ഒലിവു (‘സൈത്തൂന്‍’) മരമാണ് ഈ വൃക്ഷം കൊണ്ടുദ്ദേശ്യം. അതിന്റെ പ്രധാന വിളവുസ്ഥലം സീനാപ്രദേശമാകുന്നു. ‘സൈത്തെണ്ണ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒലിവെണ്ണ നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണ (തേങ്ങായെണ്ണ)യെപ്പോലെ ആ നാട്ടുകാര്‍ വിവിധ ആവശ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. മരുന്നായും, ലേപനമായും, ഭക്ഷണത്തിനു കറിയായും, (കൂട്ടാനായും), വിളക്കെണ്ണയായും അത് ഉപയോഗിക്കുന്നു. 23:21 وَإِنَّ لَكُمْ فِى ٱلْأَنْعَـٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَـٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ﴾٢١﴿ നിശ്ചയമായും, കന്നുകാലികളിലും നിങ്ങള്‍ക്കു ചിന്താപാഠമുണ്ട്; അവയുടെ ഉദരങ്ങളില്‍നിന്നു നിങ്ങള്‍ക്കു നാം (പാല്‍) കുടിക്കുവാന്‍ തരുന്നു; നിങ്ങള്‍ക്കു അവയില്‍ വളരെ ഉപയോഗങ്ങളുണ്ട്; നിങ്ങള്‍ അവയില്‍ നിന്നു (ഭക്ഷണം) തിന്നുകയും ചെയ്യുന്നു;- وَإِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ട്‌ فِي الْأَنْعَامِ കന്നുകാലികളില്‍ لَعِبْرَةً ചിന്താപാഠം, ഉറ്റാലോചിക്കുവാനുള്ള വിഷയം نُّسْقِيكُم നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുന്നു, കുടിപ്പിക്കുന്നു مِّمَّا യാതൊന്നില്‍നിന്നു فِي بُطُونِهَا അവയുടെ ഉദരങ്ങളില്‍ (വയറുകളില്‍) ഉള്ള وَلَكُمْ നിങ്ങള്‍ക്കുണ്ടു فِيهَا അവയില്‍ مَنَافِعُ ഉപയോഗങ്ങള്‍, ഉപകാരങ്ങള്‍ كَثِيرَةٌ വളരെ, അധികം وَمِنْهَا അതില്‍നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു. 23:22 وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ ﴾٢٢﴿ അവയുടെ മേലും, കപ്പലുകളിലുമായി നിങ്ങള്‍ (യാത്രയില്‍) വഹിക്കപ്പെടുകയും ചെയ്യുന്നു. وَعَلَيْهَا അവയുടെ മേലും وَعَلَى الْفُلْكِ കപ്പലുകളിലും تُحْمَلُونَ നിങ്ങള്‍ വഹിക്കപ്പെടുന്നു (നിങ്ങളെ ചുമന്നുകൊണ്ടു പോകുന്നു). അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങള്‍, ഈ ലോകവ്യവസ്ഥയിലടങ്ങിയ യുക്തിരഹസ്യങ്ങള്‍, പരലോക ജീവിതം ആദിയായവയ്ക്കുള്ള തെളിവുകള്‍ മൂന്നു മാര്‍ഗ്ഗങ്ങളില്‍കൂടി മനുഷ്യനെ വലയം ചെയ്തുകൊണ്ടിരിക്കുന്നത് കാണാം. മനുഷ്യന്റെ ആദ്യന്തമുള്ള അസ്തിത്വത്തിന്റെ ചരിത്രം, അഥവാ ശരീരലോകം (عالم الانفس) തന്നെ അതിനു തെളിവാകുന്നു. അവന് പുറമെയുള്ള മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ബഹിര്‍ലോകവും (عالم الافاق) ആ സത്യങ്ങളുടെ സാക്ഷികളത്രെ. ബഹിര്‍ലോക സാക്ഷ്യങ്ങളില്‍ പ്രപഞ്ചവസ്തുക്കളുടെയും, അവയിലടങ്ങിയ പ്രകൃതിയുടെയും ലക്ഷ്യങ്ങളാകുന്ന പ്രാപഞ്ചികദൃഷ്ടാന്തങ്ങളാ(الآيات الكافية)ണ് മറ്റൊന്നു്. ഇതാണ് രണ്ടാമത്തേത്. കഴിഞ്ഞുപോയ ജനതകളുടെ സ്ഥിതിഗതികളും, അനുഭവങ്ങളും അടങ്ങുന്ന ചരിത്രലക്ഷ്യങ്ങളത്രെ മൂന്നാമത്തേത്. ഇതിനെക്കുറിച്ച്‌ أَيَّام اللَّـهِ (അല്ലാഹുവിന്റെ ദിവസങ്ങള്‍ – അഥവാ പ്രവര്‍ത്തനങ്ങള്‍) എന്നു البراهين العملية (പ്രാവര്‍ത്തിക ലക്ഷ്യങ്ങള്‍) എന്നും പറയാറുണ്ട്‌. ഈ മൂന്നുവിധത്തിലുള്ള തെളിവുകളും ഖുര്‍ആനില്‍ മാറിമാറി വിവരിക്കപ്പെടുന്നതു കാണാം. 12 മുതല്‍ 16 വരെയുള്ള വചനങ്ങള്‍ മനുഷ്യന്റെ സ്വന്തം സൃഷ്ടികാര്യത്തെക്കുറിച്ചു ചിന്തിക്കുവാനും, 17 മുതല്‍ 22വരെ വചനങ്ങള്‍ പ്രപഞ്ചലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കുവാനും ഉല്‍ബോധിപ്പിക്കുന്നു. 23 തുടങ്ങി 50 വരെയും ചരിത്രസംഭവങ്ങളെയാണ് വിവരിക്കുന്നത്. ഇങ്ങിനെ, ആവര്‍ത്തിച്ചാവര്‍ത്തിച്ചും, മാറ്റിമാറ്റിയുംകൊണ്ടു ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിക്കുന്നതു നമ്മുടെ ബുദ്ധിയെയും, ചിന്തയെയും തട്ടിയുണര്‍ത്തുവാനല്ലാതെ മറ്റൊന്നിനുമല്ല. വിഭാഗം - 2 23:23 وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ ﴾٢٣﴿ നൂഹിനെ, നാം അദ്ദേഹത്തിന്റെ ജനതയുടെ അടുക്കലേക്കു് അയക്കുകയുണ്ടായി; എന്നിട്ട്, അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ! നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] ഇല്ല; അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ!?' وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്കു فَقَالَ എന്നിട്ടു അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ أَفَلَا تَتَّقُونَ അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ. 23:24 فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَـٰذَآ إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَـٰٓئِكَةً مَّا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ ﴾٢٤﴿ അപ്പോള്‍, അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു് അവിശ്വസിച്ചവരായ പ്രമുഖസംഘം പറഞ്ഞു: '(ജനങ്ങളേ!) ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെന്നല്ലാതെ (മറ്റൊന്നും) അല്ല; തനിക്കു നിങ്ങളുടെമേല്‍ ശ്രേഷ്ഠത ലഭിക്കുവാന്‍ അവന്‍ ഉദ്ദേശിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ മലക്കുകളെ(ത്തന്നെ) ഇറക്കുമായിരുന്നു. നമ്മുടെ പൂര്‍വ്വികന്മാരായ പിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടില്ല. فَقَالَ الْمَلَأُ അപ്പോള്‍ പ്രമുഖസംഘം (പ്രധാനികളായവര്‍) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ തന്റെ ജനതയില്‍നിന്നു مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَتَفَضَّلَ അവനു ശ്രേഷ്ഠത ലഭിക്കുവാന്‍, അവന്‍ ശ്രേഷ്ഠനാകുവാന്‍ عَلَيْكُمْ നിങ്ങളുടെമേല്‍ وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَأَنزَلَ അവന്‍ ഇറക്കുക തന്നെ ചെയ്തിരുന്നു مَلَائِكَةً മലക്കുകളെ مَّا سَمِعْنَا നാം കേട്ടിട്ടില്ല بِهَـٰذَا ഇതിനെപ്പറ്റി فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്മാരായ. 23:25 إِنْ هُوَ إِلَّا رَجُلٌۢ بِهِۦ جِنَّةٌ فَتَرَبَّصُوا۟ بِهِۦ حَتَّىٰ حِينٍ ﴾٢٥﴿ 'ഇവന്‍, ഭ്രാന്തുള്ള ഒരു പുരുഷന്‍ എന്നല്ലാതെ (ഒന്നും) അല്ല. ആകയാല്‍, അവനെ സംബന്ധിച്ചു കുറച്ചുകാലംവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍!' إِنْ هُوَ ഇവനല്ല, അവനല്ല إِلَّا رَجُلٌ ഒരു പുരുഷനല്ലാതെ بِهِ جِنَّةٌ അവനില്‍ ഭ്രാന്തുണ്ട് (അങ്ങിനെയുള്ള) فَتَرَبَّصُوا അതുകൊണ്ടു നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിച്ചുകൊള്ളുവിന്‍ بِهِ അവനെസംബന്ധിച്ചു حَتَّىٰ حِينٍ കുറച്ചു കാലംവരെ. കുറെ കഴിയുമ്പോള്‍ അവന്‍ ഈ പുതിയ സംരംഭത്തില്‍നിന്ന് മടങ്ങിക്കൊള്ളും, അല്ലെങ്കില്‍ മരണപ്പെട്ടു പോകയോ മറ്റോ ചെയ്യും. അപ്പോള്‍ അവനെക്കൊണ്ടുള്ള ശല്യം നമുക്കു നീങ്ങിക്കിട്ടും, അതുവരെ ക്ഷമിക്കുക എന്നര്‍ത്ഥം. മേല്‍കണ്ട സംഭാഷണങ്ങള്‍ പെട്ടെന്ന് ഒരിക്കല്‍ നടന്ന സംഭവമല്ല. 950 കൊല്ലത്തോളം നൂഹ് നബി (عليه السلام) അദ്ദേഹത്തിന്റെ ജനതയെ സത്യദീനിലേക്ക് – തൗഹീദിലേക്ക് – ക്ഷണിച്ചുകൊണ്ടിരുന്നിട്ട് അവരില്‍നിന്നുണ്ടായ മറുപടിയുടെ രത്നച്ചുരുക്കമാണത്. അങ്ങനെ, അവരില്‍നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കുവാനില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായി. അദ്ദേഹം അല്ലാഹുവിന്റെ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി:- 23:26 قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ ﴾٢٦﴿ അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ!' قَالَ അദ്ദേഹം പറഞ്ഞു رَبِّ انصُرْنِي എന്റെ റബ്ബേ എന്നെ സഹായിക്കേണമേ, രക്ഷിക്കേണമേ بِمَا كَذَّبُونِ അവര്‍ എന്നെ വ്യാജമാക്കി (കളവാക്കി)യതുകൊണ്ടു. 23:27 فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ ﴾٢٧﴿ അപ്പോള്‍, അദ്ദേഹത്തിന്നു നാം (ഇങ്ങിനെ) വഹ്-യു നല്‍കി: 'നമ്മുടെ നോട്ടത്തിലും, നമ്മുടെ ബോധനമനുസരിച്ചും നീ കപ്പല്‍ പണിയുക; എന്നിട്ടു, നമ്മുടെ കല്‍പന വരുകയും, അടുപ്പ് (ഉറവുപൊട്ടി) ഒഴുകുകയും ചെയ്‌താല്‍. അപ്പോള്‍, എല്ലാ വസ്തുവില്‍നിന്നും ഈരണ്ട് ഇണകളെയും, നിന്റെ ആള്‍ക്കാരെയും അതില്‍ പ്രവേശിപ്പിച്ചു കൊള്ളുക - അവരില്‍ യാതൊരു കൂട്ടരുടെമേല്‍ മുമ്പ് (ശിക്ഷയുടെ) വാക്കു കഴിഞ്ഞിരിക്കുന്നുവോ അവരൊഴികെ - (അവരെ പ്രവേശിപ്പിക്കരുത്). അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍, നീ എന്നെ അഭിമുഖീകരിക്കരുത്; നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു.' فَأَوْحَيْنَا അപ്പോള്‍ നാം വഹ്-യു നല്‍കി إِلَيْهِ അദ്ദേഹത്തിന് أَنِ اصْنَعِ പണിയുക (ഉണ്ടാക്കുക) എന്നു الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ നോട്ടത്തില്‍, ദൃഷ്ടിയില്‍ وَوَحْيِنَا നമ്മുടെ വഹ്-യനുസരിച്ചും فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَمْرُنَا നമ്മുടെ കല്‍പന وَفَارَ ഒഴുകുകയും (പൊട്ടി ഒഴുകുകയും) ചെയ്‌താല്‍ التَّنُّورُ അടുപ്പ് فَاسْلُكْ അപ്പോള്‍ പ്രവേശിപ്പിക്കുക فِيهَا അതില്‍ مِن كُلٍّ എല്ലാ വസ്തുവില്‍ നിന്നും زَوْجَيْنِ اثْنَيْنِ ഈരണ്ടു ഇണകളെ وَأَهْلَكَ നിന്റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും إِلَّا مَن ഒരു കൂട്ടരൊഴികെ سَبَقَ മുമ്പ് കഴിഞ്ഞിരിക്കുന്നു عَلَيْهِ അവരുടെമേല്‍, അവരെ സംബന്ധിച്ചു الْقَوْلُ വാക്ക് مِنْهُمْ അവരില്‍നിന്ന് وَلَا تُخَاطِبْنِي നീ എന്നെ അഭിമുഖീകരിക്കരുത് (എന്നോടു പറയരുതു) فِي الَّذِينَ യാതൊരു കൂട്ടരില്‍ (അവരുടെ കാര്യത്തില്‍) ظَلَمُوا അക്രമം പ്രവര്‍ത്തിച്ചിട്ടുള്ള إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്, മുക്കപ്പെടുന്നവരാണ്. 23:28 فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّىٰنَا مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٢٨﴿ അങ്ങനെ, നീയും, നിന്റെ കൂടെയുള്ളവരും കപ്പലില്‍കയറി ശരിപ്പെട്ടാല്‍, നീ പറയുക: 'അക്രമകാരികളായ ജനങ്ങളില്‍നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് സര്‍വ്വസ്തുതിയും!' فَإِذَا اسْتَوَيْتَ അങ്ങനെ നീ ശരിപ്പെട്ടു കഴിഞ്ഞാല്‍ أَنتَ നീ وَمَن مَّعَكَ നിന്റെ കൂടെയുള്ളവരും عَلَى الْفُلْكِ കപ്പലില്‍ (കയറി) فَقُلِ അപ്പോള്‍ നീ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് الَّذِي نَجَّانَا നമ്മെ രക്ഷപ്പെടുത്തിയവനായ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന് الظَّالِمِينَ അക്രമികളായ. 23:29 وَقُل رَّبِّ أَنزِلْنِى مُنزَلًا مُّبَارَكًا وَأَنتَ خَيْرُ ٱلْمُنزِلِينَ ﴾٢٩﴿ 'എന്റെ റബ്ബേ! അനുഗ്രഹീതമായ ഒരു താവളത്തില്‍, എന്നെ നീ ഇറക്കിത്തരേണമേ, നീ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!' എന്നും പറയുക. وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَنزِلْنِي നീ എന്നെ ഇറക്കിത്തരേണമേ مُنزَلًا ഒരു താവളത്ത്, ഇറങ്ങുന്ന ഒരു സ്ഥലത്ത്, ഒരു ഇറക്കിത്തരല്‍ مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട وَأَنتَ നീയാകട്ടെ, നീ خَيْرُ الْمُنزِلِينَ ഇറക്കിത്തരുന്നവരില്‍ ഉത്തമനുമാണ്. 23:30 إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ وَإِن كُنَّا لَمُبْتَلِينَ ﴾٣٠﴿ നിശ്ചയമായും അതില്‍ (ആ സംഭവത്തില്‍) പല ദൃഷ്ടാന്തങ്ങളുമുണ്ട്; നിശ്ചയമായും, നാം പരീക്ഷിക്കുന്നവരാകുന്നു. إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ وَإِن كُنَّا നിശ്ചയമായും നാം ആകുന്നു لَمُبْتَلِينَ പരീക്ഷിക്കുന്നവര്‍. കപ്പല്‍ നിര്‍മ്മിക്കേണ്ടുന്നവിധം എങ്ങിനെയാണെന്ന് അല്ലാഹു നൂഹ് (عليه السلام) നബിക്ക് അറിയിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിനു അത് മുമ്പ് പരിചയമില്ലല്ലോ. കപ്പല്‍ പണിതു കൊണ്ടിരിക്കുമ്പോള്‍, അവിശ്വാസികള്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരുന്നതായി സൂറത്ത് ഹൂദില്‍ (38ല്‍) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ നിര്‍ദ്ദേശത്തോടും, പ്രത്യേക കാവലോടുംകൂടി ഉണ്ടാക്കുക എന്നാണ് ‘നമ്മുടെ ബോധനമനുസരിച്ചും നോട്ടമനുസരിച്ചും കപ്പല്‍ പണിയുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. ‘അടുപ്പു ഒഴുകി’ എന്ന അര്‍ത്ഥം കൊടുത്തത് فَارَ التَّنُّورُ എന്ന വാക്യത്തിനാണ്. فَارَ എന്ന ക്രിയക്ക് കവിഞ്ഞൊഴുകി, കിളറി, വമിച്ചു, പൊട്ടിഒഴുകി എന്നൊക്കെ അര്‍ത്ഥം വരാം. تَنُّور എന്നാല്‍ ചൂള, അടുപ്പ്, അപ്പക്കൂട് (അപ്പച്ചൂള) എന്നും അര്‍ത്ഥം. ഈ വാക്യത്തിനു ഒന്നിലധികം സാരം കല്‍പിക്കപ്പെട്ടു കാണാം. ‘അടുപ്പില്‍ കൂടി ഉറവുപൊട്ടി ഒഴുകിയാല്‍’ എന്ന സാരമാണ് അധിക വ്യാഖ്യാതാക്കളും നല്‍കുന്നത്. ‘ഭൂമുഖം ഉറവു പൊട്ടി ഒഴുകിയാല്‍’ എന്നും ചിലര്‍ സാരം കല്‍പിക്കുന്നു. ‘യുദ്ധം മൂര്‍ദ്ധന്യത്തിലെത്തി’ എന്ന ഉദ്ദേശ്യത്തില്‍ حي الوطيس (അടുപ്പ് പതച്ചു) എന്നു പറയാറുണ്ട്‌. ഇതുപോലെ, ‘കാര്യം ഗൗരവത്തിലെത്തിയാല്‍’ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചതാണ് ആ വാക്യമെന്ന് വേറെ ചില വ്യാഖ്യാതാക്കളും പറയുന്നു. വാസ്തവത്തില്‍ ഈ മൂന്ന് അഭിപ്രായവും താല്‍പര്യത്തില്‍ വ്യത്യസ്തങ്ങളല്ല കാരണം: ജലപ്രളയത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയാല്‍ അപ്പോള്‍ കപ്പലില്‍ കയറിക്കൊള്ളണമെന്നാണ് ഈ മൂന്നു വ്യാഖ്യാനവും കാണിക്കുന്നത്. ഭൂമിയില്‍ ഒന്നായി ഉറവുപൊടിയുകയോ, ആകാശത്തുനിന്നു അതിവര്‍ഷമുണ്ടാകുകയോ ചെയ്യുമ്പോള്‍, ഭൂമുഖവും അടുപ്പം വെള്ളം വമിക്കുകയും, കാര്യം ഗൗരവത്തിലെത്തുകയും ചെയ്യുമെന്ന് വ്യക്തമാണല്ലോ. കപ്പലില്‍ കയറേണ്ടുന്ന സമയത്തിന് ഒരു പ്രത്യേക അടയാളമായി നിശ്ചയിക്കപ്പെട്ടിരുന്നതാണ് അടുപ്പില്‍നിന്നും ഉറവുപൊടിയല്‍ എന്നും ചിലര്‍ പറഞ്ഞുകാണുന്നു. الله أعلم എല്ലാ ജീവികളില്‍നിന്നും ഈരണ്ട് ഇണകള്‍ ഓരോ ആണും പെണ്ണും – വീതവും, തന്റെ ആള്‍ക്കാരായ സത്യവിശ്വാസികളെയും കപ്പലില്‍ കയറ്റിക്കൊള്ളുവാന്‍ നൂഹ് നബി (عليه السلام) യോട് അല്ലാഹു കല്‍പിച്ചു. അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ വളരെ കുറച്ചാളുകള്‍ മാത്രമായിരുന്നുവെന്നും, തന്റെ ഒരു മകനും ഭാര്യയും അവിശ്വാസികളുടെ കൂട്ടത്തിലായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷക്ക് പാത്രങ്ങളാണെന്നു മുമ്പേ നിശ്ചയിക്കപ്പെട്ട അവിശ്വാസികളെപ്പറ്റിയാണ്‌ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ (മുമ്പ് വാക്ക് കഴിഞ്ഞുപോയവരൊഴികെ) എന്ന് പ്രസ്താവിച്ചത്, ‘അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍ നീ എന്നെ അഭിമുഖീകരിക്കരുത്’ എന്നു പറഞ്ഞതും അവരെപ്പറ്റിത്തന്നെ. അവര്‍ക്കു രക്ഷ നല്‍കുവാന്‍ അപേക്ഷിക്കരുതെന്നു സാരം. കപ്പലില്‍, അദ്ദേഹത്തിന്റെ മക്കളായ, സാം, ഹാം, യാഫേഥ് (سام, حام, يافث) എന്നിവരും, അവരുടെ ഭാര്യമാരും, തന്റെ ഒരു ഭാര്യയും അടക്കം ആകെ 80 പേരാണുണ്ടായിരുന്നതെന്നും, പിന്നീടുള്ള മനുഷ്യരെല്ലാം ഇവരുടെ സന്തതികളായി പിറന്നവരാണെന്നും ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: الله أعلم ജലപ്രളയം അവസാനിക്കുകയും, അവിശ്വാസികള്‍ നശിക്കുകയും ചെയ്തശേഷം, കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുവാനും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി ദുആ ചെയ്യുവാനും അല്ലാഹു അദ്ദേഹത്തെ ഉപദേശിക്കുന്നതാണ് 28ഉം 29ഉം വചനങ്ങളില്‍ കാണുന്നത്. കപ്പല്‍ ചെന്നണഞത് ജൂദീമല (الجودي)യിലാണെന്നും സൂ: ഹൂദ്‌ 44ല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. ഇത് പേര്‍ഷ്യന്‍ ഇറാഖിനും, തുര്‍ക്കിക്കും ഇടയില്‍ അറാറാത്ത് പ്രദേശങ്ങളിലാകുന്നു. (*). അവസാനമായി, ഈ ചരിത്രസംഭവത്തില്‍ നിന്ന് പാഠം പഠിക്കുവാന്‍ 30-ാം വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. (*). അറാറാത്ത് പ്രദേശം പടം 6ല്‍ കാണാം. ഇപ്പോള്‍ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ചില ഗവേഷണങ്ങളാല്‍ നൂഹ് (عليه السلام) നബിയുടെ കപ്പലിന്റേതാണെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ഈയിടെ ലഭിക്കുകയുണ്ടായിട്ടുണ്ടെന്ന് ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രസംക്ഷേപത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു. 23:31 ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ ﴾٣١﴿ പിന്നീട്, അവരുടെ ശേഷം, നാം വേറെ ഒരു തലമുറയെ ഉല്‍ഭവിപ്പിച്ചു;- ثُمَّ أَنشَأْنَا പിന്നെ നാം ഉല്‍ഭവിപ്പിച്ചു, ഉണ്ടാക്കി مِن بَعْدِهِمْ അവരുടെശേഷം قَرْنًا ഒരു തലമുറയെ, ഒരു കാലക്കാരെ (സമുദായത്തെ) آخَرِينَ വേറെ, വേറെ ആളുകളായ. 23:32 فَأَرْسَلْنَا فِيهِمْ رَسُولًا مِّنْهُمْ أَنِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ ﴾٣٢﴿ എന്നിട്ട്, അവരില്‍നിന്നുതന്നെ ഒരു റസൂലിനെ അവരില്‍ നാം അയച്ചു: 'നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍, നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!' എന്നു (അദ്ദേഹം പറഞ്ഞു). فَأَرْسَلْنَا എന്നിട്ടു നാം അയച്ചു فِيهِمْ അവരില്‍ رَسُولًا مِّنْهُمْ അവരില്‍നിന്നുതന്നെ ഒരു റസൂലിനെ, ദൂതനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ, അവനല്ലാത്ത أَفَلَا تَتَّقُونَ എന്നാല്‍ (അതിനാല്‍) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ. നൂഹ് നബി (عليه السلام)യുടെ കാലത്തുണ്ടായ ജലപ്രളയം ലോകത്തെ മുഴുവന്‍ ബാധിച്ചിരുന്നുവോ? അദ്ദേഹത്തിന്റെ ജനതയല്ലാതെ വേറെ ജനത ഭൂമുഖത്തുണ്ടായിരുന്നുവോ? ഇതിനെപ്പറ്റി ഖണ്ഡിതമായ തീരുമാനമെടുക്കുവാന്‍ ലക്ഷ്യങ്ങളില്ല. നൂഹ് (عليه السلام) നബിയുടെ ജനത അധിവസിച്ചിരുന്നത് പ്രാചീന ഇറാഖിലെ ബാബിലോണ്യ (*) യിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആകയാല്‍ ജലപ്രളയം അവിടെമാത്രം ബാധിച്ചിരിക്കുവാനാണ് കൂടുതല്‍ ഹിതമുള്ളത്. ഖുര്‍ആന്റെ (37:77; 10:73 എന്നീ) പ്രസ്താവനകളില്‍ നിന്നു് അദ്ദേഹത്തിന്റെ ഒന്നിച്ചു കപ്പലില്‍ രക്ഷപ്പെട്ടവരില്‍നിന്നാണ് പിന്നീട് ജനസമുദായങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നു് അനുമാനിക്കുവാനിടയുണ്ട്. ഇവിടെ 31-ാം വചനത്തിന്റെ സാരവും അതായിക്കൂടെന്നില്ല. അല്ലാഹുവിനറിയാം. ബാബിലോണ്യാ പ്രദേശങ്ങളിലാണ് ആദ്യം ജനവാസമുണ്ടായിട്ടുള്ളതെന്നു ചരിത്രകാരന്‍മാരില്‍ ചിലര്‍ക്ക് അഭിപ്രായമുള്ളതും ഇവിടെ സ്മരണീയമാണ്. ഏതായാലും ഒരു സമുദായമെന്ന നിലക്ക് നൂഹ് (عليه السلام) നബിയുടെ മുമ്പ് ഒരു ജനത ഉണ്ടായിരുന്നതായി ഖുര്‍ആനില്‍ നിന്നു് മനസ്സിലാവുന്നില്ല. പൂര്‍വ്വകാലനബിമാരുടെയും, സമുദായങ്ങളുടെയും ചരിത്രങ്ങള്‍ വിവരിക്കുമ്പോള്‍ അധികസ്ഥലത്തും, നൂഹ് (عليه السلام)ന്റെ ചരിത്രംകൊണ്ട് തുടങ്ങി ഈസാ (عليه السلام) യുടെ ചരിത്രം കൊണ്ടവസാനിക്കുക ഖുര്‍ആന്റെ പതിവാണ്. ഈ സൂറത്തിലും അങ്ങിനെയാണുള്ളത്. (*). പടം 6 നോക്കുക. قَرْن എന്ന വാക്കിനാണ് ‘തലമുറ’ എന്നു് അര്‍ത്ഥം കല്‍പിച്ചത്‌. ‘നൂറ്റാണ്ട്, ദീര്‍ഘകാലം’ എന്നും മറ്റും അതിന് അര്‍ത്ഥങ്ങളുണ്ട്‌. എങ്കിലും, ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍, ഒരു പ്രത്യേക സംസ്കാരവും സ്വഭാവവുമുള്ള സമുദായം എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചു കാണുന്നത്. നൂഹ് നബി (عليه السلام) യുടെ ശേഷം ഉല്‍ഭവിച്ചതായി ഈ വചനത്തില്‍ പ്രസ്താവിച്ച തലമുറ – അല്ലെങ്കില്‍ സമുദായം – ഏതാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. സൂ: അഅ്റാഫ് 69-ല്‍, ‘ആദു’ ജനതയെ അഭിമുഖീകരിച്ചുകൊണ്ട് അവരുടെ പ്രവാചകനായ ഹൂദ്‌ നബി (عليه السلام) ഇങ്ങിനെ പറയുന്നു: ‘നിങ്ങളെ അല്ലാഹു, നൂഹിന്റെ ജനതക്കുശേഷം പിന്‍ഗാമികളാക്കിയിട്ടുള്ളത് ഓര്‍ക്കുവിന്‍’ ( وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ قَوْمِ نُوحٍ). അതുകൊണ്ട്, ഇവിടെയും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആദ് സമുദായവും ഹൂദ്‌ (عليه السلام) നബിയും ആണെന്നു മനസ്സിലാക്കാം. ഇവരുടെ വാസസ്ഥലം യമന്‍ പ്രദേശങ്ങളില്‍ (*) അഹ്ഖാഫ് (الاحقاف) എന്ന പേരില്‍ അറിയപ്പെടുന്നു. പരലോകജീവിതത്തില്‍ വിശ്വാസമില്ലാത്തവരും, ബഹുദൈവാരാധകന്‍മാരുമായിരുന്നു ആ ജനത. അവരും തങ്ങളുടെ പൂര്‍വ്വികന്‍മാരുടെ നിലതന്നെ കൈകൊണ്ടു:- (*). പടം 8 നോക്കുക. 23. المؤمنون - അല്‍ മുഅ്മിനൂന്‍ സൂറത്തുല്‍ മുഅ്മിനൂന്‍ : 01-32 സൂറത്തുല്‍ മുഅ്മിനൂന്‍ : 33-50 സൂറത്തുല്‍ മുഅ്മിനൂന്‍ : 51-92 സൂറത്തുല്‍ മുഅ്മിനൂന്‍ : 93-118 സൂറത്തുല്‍ മുഅ്മിനൂന്‍ : വ്യാഖ്യാനക്കുറിപ്പ്‌ ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
ഹൈന്ദവ ആരാധനാമൂർത്തികളായ ശാക്തേയ ദേവതകളെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ആദിപരാശക്തിയെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. ശ്രീഭഗവതി/ ലക്ഷ്മിഭഗവതി, ദുർഗ്ഗാഭഗവതി,ഗൗരി ഭഗവതി, ഉമാ ഭഗവതി, പാർവ്വതി ഭഗവതി, ഭുവനേശ്വരി ഭഗവതി , ലളിത ഭഗവതി, ഭവാനി ഭഗവതി, ശക്തി ഭഗവതി, അന്നപൂർണ്ണ ഭഗവതി, ഗായത്രി ഭഗവതി, മീനാക്ഷി ഭഗവതി, കാമാക്ഷി ഭഗവതി, വിശാലാക്ഷി ഭഗവതി, ഭദ്രാഭഗവതി/ കുരുംബാഭഗവതി/ കാളീഭഗവതി, വിദ്യ ഭഗവതി, സരസ്വതി ഭഗവതി തുടങ്ങി പരാശക്തിയുടെ വിവിധ ഭാവങ്ങളെയും ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നു. ഐശ്വര്യം പ്രദാനം ചെയ്യുന്നവൾ എന്നൊരർഥവും ഭഗവതി എന്ന പദത്തിനുണ്ട്. ഭഗവാൻ എന്ന വാക്കിന്റെ സ്ത്രീലിംഗമായിട്ടും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷ്: Bhagavati. പുരാണ ഗ്രന്ഥങ്ങളായ "ഭഗവതീപുരാണം, ദേവീഭാഗവതം, ദേവീമാഹാത്മ്യം" തുടങ്ങിയവയിൽ ഭഗവതിയുടെ മാഹാത്മ്യകഥകൾ ആണ് വർണ്ണിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്[അവലംബം ആവശ്യമാണ്]. അതിപുരാതനകാലം മുതൽക്കേ അമ്മദൈവങ്ങളെ മനുഷ്യൻ ആരാധിച്ചു വന്നിരുന്നു. പ്രകൃതിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊർവരതയും ജലവും മറ്റും ദേവീരൂപത്തിൽ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകൾ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതന കാലത്ത് സ്ത്രീ ദൈവങ്ങൾക്കായിരുന്നു പ്രാധാന്യം. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. സ്ത്രീ ആണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നുമാണ് ശാക്തേയർ കാളിയെ ആരാധിച്ചത്‌. ഭഗവതി മാതൃത്വം, ശക്തി, ഭൂമി, സ്നേഹം, സം‍രക്ഷണം, ഐശ്വര്യം, വിദ്യ എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്. കൊല്ലൂർ മൂകാംബിക, ആറ്റുകാൽ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കാടാമ്പുഴ, കന്യാകുമാരി തുടങ്ങിയവ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങൾ ആണ്. ചരിത്രംതിരുത്തുക വീനസ് ഓഫ് വില്ലെൻഡോ വീനസ് ഓഫ് വില്ലെൻ‍ഡോ എന്നറിയപ്പെടുന്ന ശില്പമാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന സ്ത്രീരൂപം 24,000 മുതൽ 20,000 വർഷങ്ങൾ വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഇതായിരിക്കണം ആദ്യത്തെ അമ്മ ദൈവം എന്ന് ചിലർ വിശ്വസിക്കുന്നു. വലിപ്പം കൂടിയ യോനീപുടങ്ങളും സ്തനങ്ങളും മാതൃത്വത്തെ സൂചിപ്പിക്കുന്നതത്രെ. [1] തനിതയുടെ അടയാളം അതിപുരാതനമായ ഈജിപ്ഷ്യൻ നാഗരികതയിലെ ബാത് ദേവതയാണ് മറ്റൊരു ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിൻറെ രൂപത്തിൽ മനുഷ്യൻറെ മുഖവുമായാണ് ബാതിൻറെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിൻറെ പാലിൽ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാർ കാലിമേക്കുന്നവരായിരുന്നു. നെയ്ത് എന്ന മറ്റൊരു ദേവതയായിരുന്നു യുദ്ധത്തിന്റ്റെ അധിപ. കാർത്തേജിലെ ദേവതയായ തനിതയുമായി നേയ്തക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം. ഇന്ത്യയിൽതിരുത്തുക ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് (ഇന്നത്തെ പാകിസ്താൻ) 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാൺ ഇന്ത്യയിൽ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്. [2] ദ്രാവിഡരുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്,(ശിവൻ‍) മാതാവ്(കാളി) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു.ശാക്തേയ രീതിയിൽ ആദിപരാശക്തിയും ദേവിയുടെ വിവിധ ഭാവങ്ങൾ ആയ ദുർഗ്ഗയും ഭദ്രകാളിയും ഭുവനേശ്വരിയും മറ്റും ആരാധിക്കപ്പെട്ടു. വൈദികകാലത്തെ(ഋഗ്വേദം) ആര്യന്മാക്ക് അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു. ഋഗ്വേദത്തിൽ ദേവിമാർ പൊതുവിൽ ദേവന്മാരേക്കാൾ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌.മനുസ്മൃതിയിൽ മരണമടഞ്ഞ പിതാക്കന്മാർക്കായി ബലിയർപ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. [3]നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തർപ്പണത്തെക്കുറിച്ച് പരാമർശിക്കുന്നതിൽ ഒരുരുള പിതൃബലിയായി പ്രത്യേകം നൽകണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താൽ മാറാരോഗം ബാധിച്ചവർക്കും മതഭ്രഷ്ടരായവർക്കും പട്ടികൾക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാൽ ഇതിലെങ്ങും പിതൃക്കൾക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമർശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരിൽ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാർ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവർ മാത്രമായിത്തീരുന്നു. അഷ്ടകങ്ങൾ എന്നറിയപ്പെടുന്ന വാർഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാർക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രഹ്മണമതം ദേവിമാരെന്ന നിലയിൽ അമ്മമാർക്ക് വേണ്ടിയുള്ള ബലി തർപ്പണങ്ങൾ ഇന്ത്യയിലെ അനാര്യൻ അംശങ്ങളിൽ നിന്നും കടം കൊള്ളുന്നു. ഇത്തരത്തിൽ മുൻതലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാർക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേർ) വഴിയരികിൽ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യൻ സാഹിത്യകൃതികളിൽ കാണുന്നുണ്ട്. [4] മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു. [5]ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാൺ സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). പ്രമാണങ്ങൾതിരുത്തുക Bhagavathi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ↑ http://witcombe.sbc.edu/willendorf/willendorfgoddess.html ↑ ആർതർ ലേവ്‌ലിൻ ബഷാം; ദ വണ്ടർ ദാറ്റ് വാസ് ഇന്ത്യ. സുർജീത്ത് പബ്ലിക്കേഷൻസ്, ഇംഗ്ലീഷ്; ന്യൂഡെൽഹി ഇന്ത്യ
കൊച്ചി: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍. കൊച്ചിയിലെ ജീവനക്കാരാണ് തിങ്കളാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. അതേസമയം, ജീവനക്കാരുടെ സമരപ്രഖ്യാപനത്തോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക എന്നീ 30 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം. ഇതോടെ അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്. Share FacebookTwitterWhatsAppEmail Prev Post പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ: ലോക്കി ഫെര്‍ഗൂസൻ കൊല്‍ക്കത്തയിൽ Next Post സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, വൃദ്ധന്‍ അറസ്റ്റില്‍
കമ്പത്തെ 30 ഏക്കര്‍ തരിശില്‍ 6,000 കാട്ടുമരങ്ങളും ആയിരക്കണക്കിന് ഫലവൃക്ഷങ്ങളുമുള്ള പഴങ്ങളുടെ പറുദീസയൊരുക്കിയ മലയാളി ഫ്രീ വൈ ഫൈ, വാട്ടര്‍ കൂളര്‍‍, സുരക്ഷയ്ക്ക് കാമറകള്‍… മഞ്ചേരിക്കാരുടെ ലാവര്‍ണ ബസില്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര! 90 ലക്ഷം രൂപയുടെ കുട്ടിയുടുപ്പുകളും 40 ലക്ഷം മാസ്കുകളും സൗജന്യമായി നല്‍കി ഷാജുവും പോപ്പീസും ആ രണ്ട് സംഭവങ്ങളാണ് അത്താഴക്കൂട്ടം തുടങ്ങാന്‍ കാരണം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫൂഡ് ഫ്രീസറുകളുമായി കണ്ണൂരിലെ ചങ്ങാതിമാര്‍ അബ്ദുല്‍ ഖാദറും ഭാര്യ സുനിതയും വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ് 91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…
ആ അവസ്ഥയില്‍ അവളെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി, ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല ; സാമന്തയെക്കുറിച്ച് സുഹൃത്ത് തെലുങ്കാന പൊലീസ് വീണ്ടും ചേര്‍ത്തലയില്‍; ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് തുഷാറിന് കൈമാറി; ഓപ്പറേഷന്‍ താമരക്കെതിരെ നടപടി കടുപ്പിച്ചു 'ഇങ്ങനെ ചെയ്യുന്നതിന്റെ നിയമവശം അശ്വിനോട് ചോദിക്കണം'; വൈറലായി റൂട്ടിന്റെ കൗശല തന്ത്രം 11 പേരും മെസി അല്ല, ഒരു മെസി അല്ലെ ഉള്ളു; അവനെ പൂട്ടും ഞങ്ങൾ; ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കേരളത്തില്‍; 1515 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍; ചരിത്രം നിങ്ങള്‍ക്ക് എന്നോട് മത്സരിക്കാം, എന്നാല്‍ ഇത് നിങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കും; സണ്ണി ലിയോണിനോട് ഉര്‍ഫി ജാവേദ്
https-www-manoramaonline-com-web-stories-health 4vjk9ogngmin4tv2g39lf47inm web-stories j923hk8dfriejkpac6j2qn0e5 https-www-manoramaonline-com-web-stories-health-2022 ശരീരത്തിന്റെ ഏതു ഭാഗത്തുമുണ്ടാകുന്ന മുറിവുകളും നിങ്ങൾക്ക് സഹിക്കാനാവും പക്ഷേ തലയുടെ കാര്യം വ്യത്യസ്ത മാണ് Image Credit: Lipik Stock Media/Shutterstock.com മുഖം മുഴുവൻ മൂടുന്ന കണ്ണിനും താടിക്കുമുൾപ്പെടെ സംരക്ഷണം നൽകുന്ന ഫുൾഫേസ് ഹെൽമറ്റുകളാണ് ഏറ്റവും സുരക്ഷിതം. അര കിലോയിൽ കുറഞ്ഞ ഭാരമുള്ളവ നല്ലത്. ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കാൻ ഐഎസ്ഐ മുദ്രയുള്ളവ വാങ്ങിക്കുക Image Credit: SJ Travel Photo and Video / Shutterstock.com തലയിൽ വച്ചു നോക്കി പാകമാണോ എന്നുറപ്പാക്കി വാങ്ങുക. ഹെൽമറ്റ് തലയിൽ വച്ച് തല ചലിപ്പിക്കുക. ഹെൽ മറ്റ് വട്ടം കറങ്ങുന്നില്ലെങ്കിൽ പാകമാണ്. വല്ലാതെ മുറുകിയ ഹെൽമറ്റുകളും വേണ്ട Image Credit: XiXinXing / Shutterstock.com ഹെൽമറ്റിൽ ഉരഞ്ഞ് മുടി കൊഴിയാതിരിക്കാൻ തല ടവൽ കൊണ്ട് പൊതിഞ്ഞു കെട്ടിയിട്ട് വയ്ക്കുക. ഉപയോഗശേഷം ഹെൽമറ്റുകൾ മലർത്തി വയ്ക്കുന്നത് ഈർപ്പം കെട്ടി പൂപ്പൽ വളരാതെ തടയും. ഡ്രൈ സ്പിരിറ്റ് കൊണ്ട് ഉൾവശം തുടയ്ക്കുന്നതും നല്ലത്. പാഡുകൾ ഊരിയെടുക്കാവുന്നതാണെങ്കില്‍ ഇടയ്ക്ക് ഊരി കഴുകണം Image Credit: Roman Samborskyi / Shutterstock.com സ്ട്രാപ്പ് പൊട്ടുകയോ വിള്ളൽ വീഴുകയോ ചെയ്ത ഹെൽമറ്റുകൾ തലയ്ക്ക് സംരക്ഷണമേകില്ല. പുതിയതു വാങ്ങുന്ന താണ് ഉത്തമം
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും അന്തരീക്ഷത്തിലെ കാർബൺ ഡായോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ആഗോള താപനം ഇത് തടയാൻ സസ്യങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളു ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് വർദ്ധിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റങ്ങൾ മുൻ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു. നിലവിലെ മാറ്റങ്ങൾ വളരെ ദ്രുതഗതിയിലുള്ളതും എന്നാൽ സ്വാഭാവിക കാരണങ്ങളാൽ സംഭവിക്കാത്തതുമാണ്.[1]കൂടുതലും കാർബൺ ഡൈ ഓക്സൈഡ് (CO2), മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം മൂലമാണ് അവ ഉണ്ടാകുന്നത്. ഊർജ ഉപയോഗത്തിനായി ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് ഈ ഉദ്വമനങ്ങളിൽ ഭൂരിഭാഗവും സൃഷ്ടിക്കുന്നു. കൃഷി, ഉരുക്ക് നിർമ്മാണം, സിമന്റ് ഉത്പാദനം, വനനഷ്ടം എന്നിവ അധിക സ്രോതസ്സുകളാണ്.[2] ഹരിതഗൃഹ വാതകങ്ങൾ സൂര്യപ്രകാശത്തിന് സുതാര്യമാണ്. ഇത് ഭൂമിയുടെ ഉപരിതലത്തെ ചൂടാക്കുന്നു. ഭൂമി ഇൻഫ്രാറെഡ് വികിരണമായി താപം പുറപ്പെടുവിക്കുമ്പോൾ വാതകങ്ങൾ അതിനെ ആഗിരണം ചെയ്യുകയും ഭൂമിയുടെ ഉപരിതലത്തിന് സമീപം ചൂട് പിടിക്കുകയും ഹരിതഗൃഹപ്രഭാവം സൃഷ്ടിക്കുകയും ചെയ്യുന്നു. ഭൂമി ചൂടാകുമ്പോൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന മൂടൽ മഞ്ഞ് ആഗോളതാപനം വർദ്ധിപ്പിക്കുന്നു.[3] ഭൂമിയിൽ, താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിൽ ഉയർന്നു. ഉഷ്ണ തരംഗങ്ങളും കാട്ടുതീയും കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുമ്പോൾ മരുഭൂമികൾ വികസിക്കുന്നു.[4] ആർട്ടിക് മേഖലയിലെ ചൂട് കൂടുന്നത് പെർമാഫ്രോസ്റ്റ് ഉരുകുന്നതിനും ഹിമാനികളുടെ പിൻവാങ്ങലിനും കടൽ ഹിമ നാശത്തിനും കാരണമായി.[5]ഉയർന്ന താപനില കൂടുതൽ തീവ്രമായ കൊടുങ്കാറ്റിനും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു.[6] Frequency of tropical cyclones has not increased as a result of climate change.[7]പവിഴപ്പുറ്റുകളും പർവതങ്ങളും ആർട്ടിക് പ്രദേശങ്ങളും പോലുള്ള സ്ഥലങ്ങളിൽ, പരിസ്ഥിതി മാറുന്നതിനനുസരിച്ച് പല ജീവിവർഗങ്ങളും വാസസ്ഥലം മാറ്റാൻ നിർബന്ധിതരാകുകയും വംശനാശം സംഭവിക്കാനും കാരണമാകുന്നു.[8]കാലാവസ്ഥാ വ്യതിയാനം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം, വർദ്ധിച്ച വെള്ളപ്പൊക്കം, കടുത്ത ചൂട്, കൂടുതൽ രോഗങ്ങൾ, സാമ്പത്തിക നഷ്ടം എന്നിവ ജനങ്ങൾക്ക് ഭീഷണിയാകുന്നു. മനുഷ്യ കുടിയേറ്റത്തിനും ഇത് കാരണമാകുന്നു. [9]ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായാണ് കാലാവസ്ഥാ വ്യതിയാനത്തെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.[10]ഭാവിയിലെ ചൂട് കുറയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചാലും ചില പ്രത്യാഘാതങ്ങൾ നൂറ്റാണ്ടുകളോളം തുടരും. സമുദ്രനിരപ്പ് ഉയരുന്നതും ചൂടേറിയതും കൂടുതൽ അസിഡിറ്റി ഉള്ളതുമായ സമുദ്രങ്ങളും പ്രത്യാഘാതങ്ങളിൽ ഉൾപ്പെടുന്നു.[11] ഏകദേശം 1.2 °C (2 °F) ചൂടാകുന്ന നിലവിലെ തലത്തിൽ ഈ ആഘാതങ്ങളിൽ പലതും ഇതിനകം തന്നെ അനുഭവപ്പെടുന്നുണ്ട്. ചൂട് 1.5 ഡിഗ്രി സെൽഷ്യസിലും അതിനുമുകളിലും തുടരുന്നതിനാൽ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് ഇതിലും വലിയ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നു.[12] ഗ്രീൻലാൻഡ് മഞ്ഞുപാളികൾ ഉരുകുന്നത് പോലെയുള്ള ടിപ്പിംഗ് പോയിന്റുകൾ ട്രിഗർ ചെയ്യാനുള്ള സാധ്യതയും അധിക ചൂട് വർദ്ധിപ്പിക്കുന്നു. [13] ഈ മാറ്റങ്ങളോട് പ്രതികരിക്കുന്നത് ചൂടിന്റെ അളവ് പരിമിതപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതും അവയുമായി പൊരുത്തപ്പെടുന്നതും ഉൾപ്പെടുന്നു.[14]ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുകയും അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നതിലൂടെ ഭാവിയിലെ താപനം കുറയ്ക്കാനാകും (പരിഹരിക്കാനാകും).[14] കൂടുതൽ കാറ്റും സൗരോർജ്ജവും ഉപയോഗിച്ച് കൽക്കരി പുറന്തള്ളുന്നതും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.[15]ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതും വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ഹീറ്റ് പമ്പ് ഉപയോഗിക്കുന്നതും മലിനീകരണം കൂടുതൽ പരിമിതപ്പെടുത്തുന്നു.[16]വനനശീകരണം തടയുന്നതും വനങ്ങൾ വർദ്ധിപ്പിക്കുന്നതും CO2 ആഗിരണം ചെയ്യാൻ സഹായിക്കും.[17]മികച്ച തീരദേശ സംരക്ഷണം, ദുരന്തനിവാരണം, കൂടുതൽ പ്രതിരോധശേഷിയുള്ള വിളകളുടെ വികസനം എന്നിവയിലൂടെ കമ്മ്യൂണിറ്റികൾ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെട്ടേക്കാം. സ്വയം, പൊരുത്തപ്പെടാനുള്ള ഈ ശ്രമങ്ങൾക്ക് കഠിനവും വ്യാപകവും ശാശ്വതവുമായ ആഘാതങ്ങളുടെ അപകടസാധ്യത ഒഴിവാക്കാനാവില്ല.[18] Some effects of climate change, clockwise from top left: Wildfire intensified by heat and drought, bleaching of coral caused by ocean acidification and heating, and worsening droughts compromising water supplies. 2015-ലെ പാരീസ് ഉടമ്പടി പ്രകാരം, ലഘൂകരണ ശ്രമങ്ങളിലൂടെ "2 ഡിഗ്രി സെൽഷ്യസിൽ താഴെ" ചൂട് നിലനിർത്താൻ രാജ്യങ്ങൾ കൂട്ടായി സമ്മതിച്ചു. എന്നിരുന്നാലും, കരാറിന് കീഴിലുള്ള പ്രതിജ്ഞയനുസരിച്ച്, ആഗോളതാപനം നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.7 ഡിഗ്രി സെൽഷ്യസിൽ എത്തും.[19] 1.5 ഡിഗ്രി സെൽഷ്യസായി താപനം പരിമിതപ്പെടുത്തുന്നതിന് 2030-ഓടെ ഉദ്‌വമനം പകുതിയായി കുറയ്ക്കുകയും 2050-ഓടെ നെറ്റ്-സീറോ ഉദ്‌വമനം കൈവരിക്കുകയും ചെയ്യും.[20] ഉള്ളടക്കം 1 ഫലങ്ങൾ 2 പ്രസക്തി 3 ചെയ്യാവുന്ന കാര്യങ്ങൾ 4 പ്രതിവിധി 5 അവലംബം ഫലങ്ങൾതിരുത്തുക ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വർദ്ധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാറ്റിനു കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളിൽ മഞ്ഞും ഹിമാനിയും (ഗ്ലേസിയർ) ഉരുകുന്നതിനും ഇത് കാരണമാകുന്നു. 1961 മുതൽ 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വർഷവും 1.8 മില്ലീമീറ്റർ വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതൽ 2003 വരെ ഇത് വളരെയധികമാണ്[21]. മഴ, കാറ്റ്, സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ആഗോളതാപനം മൂലം വ്യാപകമായി കാണുന്നു. കൂടാതെ ഹീറ്റ് വേവ്സ്, വെള്ളപ്പൊക്കം, ട്രോപ്പിക്കൽ ചക്രവാതങ്ങളുടെ വർദ്ധിച്ച തീവ്രത , കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളും കാണുന്നു. മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങൾക്കും ഈ കാലാവസ്ഥാമാറ്റങ്ങൾ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാർഷികവിളകളേയും ദോഷകരമായി ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയർച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു. ഉത്ഭവസ്ഥാനത്തെ ഹിമാനികൾ ഉരുകിത്തീരുന്നതിനാൽ ഗംഗയടക്കമുള്ള മഹാനദികളുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ‘ലാർസൻ സി’ വേർപെട്ടു മാറിയത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായേക്കും.[22] ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് ഉയർച്ച അടുത്ത രണ്ടു ദശാബ്ദങ്ങളിൽ താപനിലയിൽ ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു[21]. ആഗോളതാപനത്തെത്തുടർന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരിൽ ദരിദ്രരെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന്‌ അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ദരടങ്ങുന്ന ഇന്റർ ഗവണ്മന്റൽ പാനൽ ഫോർ ക്ലൈമെറ്റ് ചെയ്ൻ‌ചിന്റെ (Intergovernmental Panel on Climate Change) പുതിയ റിപ്പോർട്ടിൽ പറയുന്നു. “വികസിത രാജ്യങ്ങളിലേതുൾപ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവും അനുഭവിക്കുക” IPCC ചെയർമാൻ ശ്രീ. രാജേന്ദ്ര പചോറി അഭിപ്രായപ്പെട്ടു[അവലംബം ആവശ്യമാണ്]. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: ആഫ്രിക്കയിലെ 75-250 ദശലക്ഷം ജനങ്ങൾ 2075 ഓടെ വെള്ളമില്ലാതെ വലയും കിഴക്ക് തെക്കുകിഴക്ക് ഏഷ്യയിൽ കാർഷിക ഉൽ‌പ്പാദനത്തിൽ 20% വർദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉൽ‌പ്പാദനം 30% വരെ കുറയും ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ കൃഷിഭൂമിയിൽ 50% കണ്ട് കുറയും 20-30% മൃഗങ്ങളും വൃക്ഷലതാദികളും നാലോ അഞ്ചോ ഡിഗ്രി താപവർദ്ധനയുണ്ടായാൽ വംശനാശം നേരിടും മഞ്ഞുപാളികളുടെ നാശം ജലദൗർലഭ്യത്തിനിടയാക്കും പ്രസക്തിതിരുത്തുക ആഗോളതാപനത്തിന്റെ പ്രസക്തി കണക്കിലെടുത്താണ് അമേരിക്കയുടെ മുൻ വൈസ് പ്രസിഡണ്ട് അൽ ഗോറിനും, ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിനും 2007-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയത്. ആഗോളതാപനത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായിരുന്നു ഈ പുരസ്കാരം. ചെയ്യാവുന്ന കാര്യങ്ങൾതിരുത്തുക ഈ ഭാഗം വ്യക്തിപരമായ അഭിപ്രായം പോലെ എഴുതിയിരിക്കുന്നതാണ്, കൂടാതെ ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. കാർ, ഇരുചക്ര വാഹനങ്ങൾ മുതലായ വ്യക്തിഗതവാഹനങ്ങൾക്കു പകരം പൊതുഗതാഗതസംവിധാനങ്ങളോ, സൈക്കിളുകളോ ഉപയോഗപ്പെടുത്തുക, അല്ലെങ്കിൽ നടക്കുക. പാൽ പോലും ഉപയോഗിക്കാതെ പൂർണ സസ്യാഹാരശീലം തുടരുകയും, ആനിമൽ ഉത്പന്നമായ സകല സാധനങ്ങളുടെയും ഉപഭോഗം നിർത്തിയാൽ മനുഷ്യൻ കൃത്രിമമായി എണ്ണം കൂട്ടിയ മൃഗങ്ങൾ പുറന്തള്ളുന്ന മീഥെയ്ൻ കുറയ്ക്കാൻ കഴിയും. അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങൾ നിർത്തിയിടുക. മറ്റുള്ളവരെ ബോധവൽക്കരിക്കുക മരങ്ങൾ നട്ടു വളർത്തുക ക്ലോറോ ഫ്ലുറോകാർബോൺ പുറന്തള്ളുന്ന ഉപകരണങ്ങളായ എ സി, ഫ്രിഡ്ജ് തുടങ്ങിയവയുടെ ഉപയോഗം കഴിവതും ഒഴിവാക്കുക സി എൻ ജി യുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക വിദ്യാർത്ഥികളെ ആഗോള താപനത്തെക്കുറിച്ചു ബോധവാനമാരാക്കുക മലിനീകരണം തടയുക പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക ഇതെല്ലാം ആഗോളതാപനം കുറക്കാനായി മനുഷ്യനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ്. പ്രതിവിധിതിരുത്തുക സമുദ്രജലത്തിൽ അയേൺ സൾഫേറ്റ് വിതറി ആൽഗകളുടെ വളർച്ച ത്വരിതപ്പെടുത്തി കാർബൺ ഡയോക്സൈഡിന്റെ അളവ് കുറക്കാനുള്ള ലോഹാഫെക്സ് എന്ന ഒരു പദ്ധതിക്ക് ശാസ്ത്രജ്ഞർ (Indian )രൂപം കൊടുത്തിട്ടുണ്ട്[23]. അവലംബംതിരുത്തുക ↑ IPCC SR15 Ch1 2018, പുറം. 54: These global-level rates of human-driven change far exceed the rates of change driven by geophysical or biosphere forces that have altered the Earth System trajectory in the past… harv error: no target: CITEREFIPCC_SR15_Ch12018 (help) ↑ Our World in Data, 18 September 2020 harv error: no target: CITEREFOur_World_in_Data,_18_September2020 (help) ↑ IPCC AR6 WG1 Technical Summary 2021, പുറം. 59: The combined effect of all climate feedback processes is to amplify the climate response to forcing... harv error: no target: CITEREFIPCC_AR6_WG1_Technical_Summary2021 (help) ↑ IPCC SRCCL 2019, പുറം. 7: Since the pre-industrial period, the land surface air temperature has risen nearly twice as much as the global average temperature (high confidence). Climate change... contributed to desertification and land degradation in many regions (high confidence). harv error: no target: CITEREFIPCC_SRCCL2019 (help); IPCC SRCCL 2019, പുറം. 45: Climate change is playing an increasing role in determining wildfire regimes alongside human activity (medium confidence), with future climate variability expected to enhance the risk and severity of wildfires in many biomes such as tropical rainforests (high confidence). harv error: no target: CITEREFIPCC_SRCCL2019 (help) ↑ IPCC SROCC 2019, പുറം. 16: Over the last decades, global warming has led to widespread shrinking of the cryosphere, with mass loss from ice sheets and glaciers (very high confidence), reductions in snow cover (high confidence) and Arctic sea ice extent and thickness (very high confidence), and increased permafrost temperature (very high confidence). harv error: no target: CITEREFIPCC_SROCC2019 (help) ↑ USGCRP Chapter 9 2017, പുറം. 260 harv error: no target: CITEREFUSGCRP_Chapter_92017 (help). ↑ "Hurricanes and Climate Change". Center for Climate and Energy Solutions. 10 July 2020. ↑ EPA (19 January 2017). "Climate Impacts on Ecosystems". മൂലതാളിൽ നിന്നും 27 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 February 2019. Mountain and arctic ecosystems and species are particularly sensitive to climate change... As ocean temperatures warm and the acidity of the ocean increases, bleaching and coral die-offs are likely to become more frequent. ↑ Cattaneo et al. 2019 harv error: no target: CITEREFCattaneoBeineFröhlichKniveton2019 (help); UN Environment, 25 October 2018 harv error: no target: CITEREFUN_Environment,_25_October2018 (help). ↑ IPCC AR5 SYR 2014, പുറങ്ങൾ. 13–16 harv error: no target: CITEREFIPCC_AR5_SYR2014 (help); WHO, Nov 2015 harv error: no target: CITEREFWHO,_Nov2015 (help): "Climate change is the greatest threat to global health in the 21st century. Health professionals have a duty of care to current and future generations. You are on the front line in protecting people from climate impacts – from more heat-waves and other extreme weather events; from outbreaks of infectious diseases such as malaria, dengue and cholera; from the effects of malnutrition; as well as treating people that are affected by cancer, respiratory, cardiovascular and other non-communicable diseases caused by environmental pollution." ↑ IPCC SR15 Ch1 2018, പുറം. 64: Sustained net zero anthropogenic emissions of CO2 and declining net anthropogenic non-CO2 radiative forcing over a multi-decade period would halt anthropogenic global warming over that period, although it would not halt sea level rise or many other aspects of climate system adjustment. harv error: no target: CITEREFIPCC_SR15_Ch12018 (help) ↑ IPCC SR15 Summary for Policymakers 2018, പുറം. 7 harv error: no target: CITEREFIPCC_SR15_Summary_for_Policymakers2018 (help) ↑ IPCC AR6 WG1 Technical Summary 2021, പുറം. 71 harv error: no target: CITEREFIPCC_AR6_WG1_Technical_Summary2021 (help) ↑ 14.0 14.1 NASA, Mitigation and Adaptation 2020 harv error: no target: CITEREFNASA,_Mitigation_and_Adaptation2020 (help) ↑ United Nations Environment Programme 2019, പുറം. xxiii, Table ES.3 harv error: no target: CITEREFUnited_Nations_Environment_Programme2019 (help); Teske, ed. 2019, പുറം. xxvii, Fig.5 harv error: no target: CITEREFTeske,_ed.2019 (help). ↑ United Nations Environment Programme 2019, Table ES.3 & p. 49 harv error: no target: CITEREFUnited_Nations_Environment_Programme2019 (help); NREL 2017, പുറങ്ങൾ. vi, 12 harv error: no target: CITEREFNREL2017 (help) ↑ IPCC SRCCL Summary for Policymakers 2019, പുറം. 18 harv error: no target: CITEREFIPCC_SRCCL_Summary_for_Policymakers2019 (help) ↑ IPCC AR5 SYR 2014, പുറം. 17, SPM 3.2 harv error: no target: CITEREFIPCC_AR5_SYR2014 (help) ↑ United Nations Environment Programme 2021, പുറം. 36: "A continuation of the effort implied by the latest unconditional NDCs and announced pledges is at present estimated to result in warming of about 2.7 °C (range: 2.2–3.2 °C) with a 66 per cent chance." harv error: no target: CITEREFUnited_Nations_Environment_Programme2021 (help) ↑ IPCC SR15 Ch2 2018, പുറങ്ങൾ. 95–96: In model pathways with no or limited overshoot of 1.5 °C, global net anthropogenic CO2 emissions decline by about 45% from 2010 levels by 2030 (40–60% interquartile range), reaching net zero around 2050 (2045–2055 interquartile range) harv error: no target: CITEREFIPCC_SR15_Ch22018 (help); IPCC SR15 2018, പുറം. 17, SPM C.3:All pathways that limit global warming to 1.5 °C with limited or no overshoot project the use of carbon dioxide removal (CDR) on the order of 100–1000 GtCO2 over the 21st century. CDR would be used to compensate for residual emissions and, in most cases, achieve net negative emissions to return global warming to 1.5 °C following a peak (high confidence). CDR deployment of several hundreds of GtCO2 is subject to multiple feasibility and sustainability constraints (high confidence). harv error: no target: CITEREFIPCC_SR152018 (help); Rogelj et al. 2015 harv error: no target: CITEREFRogeljMeinshausenSchaefferKnutti2015 (help); Hilaire et al. 2019 harv error: no target: CITEREFHilaire_et_al.2019 (help) ↑ 21.0 21.1 ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 26 - ദില്ലി ഏഡിഷൻ - താൾ 1 (Climes, they are a changin' എന്ന തലക്കെട്ടിൽ രവി ചെല്ലം എഴുതിയ ലേഖനം) ↑ "Ice Break in Antarctica". ↑ GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: Interview with Victor Smetacek, Title: Will iron sulfate in the sea help in the fight against global warming
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
മതേതരവാദികള്‍ പറയുന്നത് ദൈവത്തെയും മാലാഖമാരെയും പിശാചുക്കളെയും കുറിച്ച സംസാരമൊന്നും പൊതുഇടത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ്. മതവും മതേതരത്വവും തമ്മിലുള്ള വ്യത്യാസത്തെ നിലനിര്‍ത്തുന്നതിലുള്ള പരാജയമാണ് ഇന്ന് നാം കാണുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്നാണ് അവരുടെ പക്ഷം. മതേതരത്വത്തെയും ആപേക്ഷികതാവാദത്തെയും കുറിച്ച് ഒരു ലേഖനത്തില്‍ അകീല്‍ ബില്‍ഗ്രാമി എഴുതുന്നതായി കാണാം. ‘ക്രൈസ്തവ വലതുപക്ഷത്തിന്റെ ചിന്തകള്‍ ആധിപത്യം ചെലുത്തുന്ന ഒരു ഭരണകൂടം യുദ്ധങ്ങള്‍ നിരന്തരം നടത്തുകയും ഇസ്ലാമിന്റെ പേരില്‍ ഭീകരത നടമാടുകയും ജൂതരാഷ്ട്രത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ പേരില്‍ കലാപങ്ങള്‍ അരങ്ങേറുകയും ചെയ്യുന്ന ഒരു ലോകസാഹചര്യത്തില്‍ മതേതരനാവുക എന്നത് പ്രാധാന്യം തന്നെയാണ്. അതിനാല്‍ ഞാന്‍ സ്വയം തന്നെ മതേതരനായി പ്രഖ്യാപിക്കുകയാണ്’. എന്നാല്‍ സബാ മഹ്മൂദ് മതേതരത്വത്തെ വിമര്‍ശനാത്മകമായാണ് വായിക്കുന്നത്. ‘മതേതരത്വത്തെക്കുറിച്ചും സത്യത്തെക്കുറിച്ച അതിന്റെ നിര്‍വ്വചനങ്ങളെക്കുറിച്ചും വിമര്‍ശനാത്മകമായ വിലയിരുത്തലുകളാണ് വേണ്ടത്. ധാര്‍മ്മികമായ മതേതരത്വത്തിന്റെ മേലാധികാരത്തെ തന്നെ പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയാണ് വേണ്ടത്.’ മഹ്മൂദ് പരിശോധിക്കുന്നത് ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ദൈവശാസ്ത്ര പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെയും ഇസ്ലാമിന്റെ മതേതര വ്യാഖ്യാനം നിര്‍മ്മിക്കുന്ന പുരോഗമന മുസ്ലിം ബുദ്ധിജീവികളുടെ സമീപനങ്ങളെയുമാണ്. ബില്‍ഗ്രാമിയാകട്ടെ, ക്രൈസ്തവ വലതുപക്ഷം, ഇസ്ലാമിസ്റ്റുകള്‍, ഹിന്ദുത്വവാദികള്‍, സയണിസ്റ്റുകള്‍ എന്നിവയെയെല്ലാം മതേതര വിരുദ്ധരായാണ് കാണുന്നത്. എന്നാല്‍ മുസ്ലിംകളെ അടിക്കാനുള്ള ഒരു വടി മാത്രമാണ് മതേതരത്വം എന്ന വാദത്തെ അദ്ദേഹം മുഖവിലക്കെടുക്കുന്നില്ല. അതേസമയം ലോകത്തുടനീളം മതേതര വിരുദ്ധ ശക്തികളാണ് നിലനില്‍ക്കുന്നത് എന്നും മതങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നുമുള്ള വാദങ്ങള്‍ ഒരുപാട് സങ്കീര്‍ണ്ണതകളെ കാണാതെ പോകുന്നുണ്ട്. ഇന്ത്യയില്‍ നടന്ന ആസൂത്രിത കലാപങ്ങള്‍ ഹിന്ദുത്വ വികാസത്തിന്റെ അനന്തര ഫലം മാത്രമായിരുന്നോ? നെഹ്റുവിയന്‍ (സെക്കുലര്‍) ആധിപത്യ കാലത്തും ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപങ്ങള്‍ ഉണ്ടായിട്ടില്ലേ? അക്രമങ്ങള്‍ (യുദ്ധങ്ങള്‍, ‘ഭീകരത’, കലാപങ്ങള്‍) മതങ്ങളുടെ കുത്തകയാണോ? മതേതരത്വത്തിന്റെ പേരില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ലഭ്യമല്ലേ? ബില്‍ഗ്രാമി മതേതരത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഇസ്ലാമും മുസ്ലിംകളും കടന്നുവരുന്നുണ്ട്. അപ്പോള്‍ ഒരു പ്രശ്നം എന്ന നിലക്കാണ് മതേതരത്വം ഇസ്ലാമിനെ നോക്കിക്കാണുന്നത്. മതേതരത്വവും മുസ്ലിംകളും തമ്മില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ ബന്ധത്തെയാണ് ഈ അധ്യായത്തില്‍ ഞാന്‍ പരിശോധിക്കുന്നത്. 2 മതവും രാഷ്ട്രീയവും തമ്മിലുള്ള വിഭജനത്തെയാണ് മതേതരത്വം മുന്നോട്ടുവെക്കുന്നത്. പൊതുമണ്ഡലത്തിലുള്ള ഇസ്ലാമിന്റെ സാന്നിധ്യമാണ് ആഗോളതലത്തില്‍ തന്നെയുള്ള പുരോഗമന മതേതരവല്‍ക്കരണ പ്രക്രിയക്ക് വെല്ലുവിളിയായി നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ മതേതരവല്‍ക്കരിക്കപ്പെടണമെന്നാണ് പൊതുവെയുള്ള വാദം. ഇവിടെ ദേശീയ ഭൂരിപക്ഷ വിഭാഗങ്ങളും പാശ്ചാത്യ ലോകക്രമവും മതേതരത്വവും വ്യാവഹാരിക തലത്തില്‍ സാമ്യത പുലര്‍ത്തിക്കൊണ്ടാണ് നിലനില്‍ക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ മതേതരവല്‍ക്കരണ പ്രക്രിയയാണ് അതു സാധ്യമാക്കിയത്. അതേസമയം ഒരു ദേശീയ ഭൂരിപക്ഷവും വംശീയമായി അടയാളപ്പെടുത്തപ്പെട്ട ന്യൂനപക്ഷവും തമ്മിലുള്ള ബന്ധങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ ചോദ്യങ്ങള്‍ മാത്രമല്ല മുസ്ലിം ന്യൂനപക്ഷങ്ങള്‍ എന്ന ‘പ്രശ്നം’ ഉയര്‍ത്തുന്നത്. മറിച്ച്, മുസ് ലിംകളെ ഉള്‍ക്കൊള്ളാന്‍ പാശ്ചാത്യര്‍ക്ക് സാധ്യമാണോ എന്ന വളരെ മൗലികമായ ചോദ്യം കൂടിയാണ്. പാശ്ചാത്യ സാംസ്‌കാരിക രൂപീകരണങ്ങളുടെ വളരെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായാണ് മതേതരത്വം അവതരിപ്പിക്കപ്പെടുന്നത്. മൂന്ന് ഗുണങ്ങളാണ് പ്രധാനമായും മതേതരത്വത്തിന് മേല്‍ ചാര്‍ത്താറുള്ളത്. ഒന്നാമത്തെ ഗുണം മതേതരത്വമില്ലാതെ ശാസ്ത്ര പുരോഗതിയുണ്ടാകില്ല എന്നതാണ്. അപ്പോള്‍ ദൈവം എന്ന കേന്ദ്രത്തില്‍ നിന്ന് മനുഷ്യന്‍ എന്ന കേന്ദ്രത്തിലേക്കുള്ള മാറ്റമായി മതേതരത്വത്തെ കാണാവുന്നതാണ്. വിജ്ഞാനത്തിന്റെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട മത അധികാരികളുടെ അവകാശവാദങ്ങളെ മതേതരത്വം ചോദ്യം ചെയ്യുന്നു എന്നാണ് പൊതുവെയുളള വാദം. ചുരുക്കത്തില്‍ ശാസ്ത്രകേന്ദ്രീകൃതമായ സത്താപരതയാണ് (ontology) മതേതരത്വം ഉള്‍ക്കൊള്ളുന്നത്. രണ്ടാമതായി പറയപ്പെടുന്ന മതേതരത്വത്തിന്റെ വിശേഷണം രാഷ്ട്രപൗരന്‍മാര്‍ക്ക് അതുകൊണ്ട് ലഭിക്കുന്ന നേട്ടങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുപ്രകാരം സമാധാനവും സാമൂഹ്യ സഹവര്‍ത്തിത്വവും ഉറപ്പുവരുത്താന്‍ മതേതരത്വം അന്ത്യന്താപേക്ഷികമാണ്. മതത്തെ സ്വകാര്യതലത്തിലേക്ക് ഒതുക്കുന്നതിലൂടെ മതപരമായ അഭിപ്രായ ഭിന്നതകളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും പൊതുമണ്ഡലത്തെ സംരക്ഷിക്കുകയാണ് മതേതരത്വം ചെയ്യുന്നത്. അങ്ങനെ മതഭിന്നതകള്‍ സമൂഹത്തെ ബാധിക്കാതെ വ്യക്തിപരമായ തലങ്ങളില്‍ പരിമിതപ്പെടുന്നു. അഥവാ, മതത്തിന്റെ എല്ലാ വിധത്തിലുമുള്ള സാമൂഹിക-രാഷ്ട്രീയ ഭാവനകളെയും തടഞ്ഞുനിര്‍ത്തുകയാണ് മതേതരത്വം ചെയ്യുന്നത്. അകീല്‍ ബില്‍ഗ്രാമി മൂന്ന്, മതേതരത്വം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ് എന്ന് വാദിക്കുന്നവരുണ്ട്. ദൈവത്തിന്റെയും ദൈവത്തെ പ്രതിനിധീകരിക്കുന്നവരുടെയും അധികാരങ്ങളെ തടയുകയും അതിലൂടെ ജനാധിപത്യപരമായ ഇടങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നാണവര്‍ വാദിക്കുന്നത്. ‘ജനങ്ങളുടെ പരമാധികാരം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. അതേസമയം ബ്രിട്ടനില്‍ ജനങ്ങള്‍ക്കല്ല, പാര്‍ലമെന്റിനാണ് പരമാധികാരം എന്നതാണ് യാഥാര്‍ത്ഥ്യം. എന്തായാലും മതത്തിന്റെ പരമാധികാരത്തെയാണ് ജനങ്ങളുടെ പരമാധികാരം എന്ന ആശയം വെല്ലുവിളിക്കുന്നത്. ആധുനികതയെത്തന്നെയാണ് മതേതരത്വത്തിന്റെ ഗുണങ്ങള്‍ നിര്‍വ്വചിക്കുന്നത്. മതേതരത്വം പാശ്ചാത്യ സ്വത്വത്തിന്റെ അടയാളമായതു പോലെ ആധുനികത എന്നത് തീര്‍ച്ചയായും പാശ്ചാത്യപരതയെക്കുറിച്ച ഒരാഖ്യാനമാണ്. മതേതരത്വത്തെക്കുറിച്ച ജ്ഞാനശാസ്ത്രപരമായ വാദങ്ങളെല്ലാം തന്നെ പാശ്ചാത്യലോകത്തിന്റെ വ്യത്യസ്തതയെക്കുറിച്ച വാദങ്ങളാണ്. അതിനാല്‍ തന്നെ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ തന്നെ വികസിക്കുന്ന മുസ്ലിം ആവിഷ്‌കാരങ്ങള്‍ പാശ്ചാത്യ സ്വത്വത്തിന് ഭീഷണിയാണ്. മതപരമായ ഒരു സ്വത്വമായി നിലനില്‍ക്കുന്നത് കൊണ്ടാണ് മുസ്ലിംകള്‍ മതേതരവിരുദ്ധരായി പ്രതിനിധീകരിക്കപ്പെടുന്നത്. പൊതുമണ്ഡലത്തിലുള്ള അവരുടെ സാന്നിധ്യം മത-മതേതര വിഭജനത്തെയാണ് വെല്ലുവിളിക്കുന്നത്. അങ്ങനെയാണ് മതേതരത്വമില്ലാത്ത ഇസ്ലാമും മതേതരത്വമുള്ള പടിഞ്ഞാറും എന്ന നിര്‍ണ്ണയം രൂപപ്പെടുന്നത്. അതേസമയം മതേതരത്വം, ജനാധിപത്യം എന്നീ പാശ്ചാത്യ മൂല്യങ്ങളെ നിരാകരിക്കുന്നതിലൂടെ ചരിത്രവിരുദ്ധമായി നിലനില്‍ക്കുക മാത്രമല്ല ഇസ്ലാം ചെയ്യുന്നത്. മറിച്ച്, വളരെ സവിശേഷമായ ഒരു ചരിത്ര-സാംസ്‌കാരിക മൂലധനത്തെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിലൂടെ മതേതരത്വത്തിന്റെ സാര്‍വ്വലൗകിക പ്രാധാന്യത്തെക്കുറിച്ച ആഖ്യാനങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു. 3 മതേതരത്വത്തിന്റെ സാര്‍വ്വലൗകികമായ അവകാശവാദങ്ങളെ സ്വീകരിക്കാത്തവരാണ് മുസ്ലിം സമൂഹങ്ങള്‍. പാശ്ചാത്യ ചരിത്രത്തിനും ഇസ്ലാമിക ചരിത്രത്തിനും മതേതരത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് പറയാനുള്ളത്. കൊളോണിയലിസത്തിന് മുമ്പ് നിലനിന്നിരുന്ന വളരെ സ്വതന്ത്രമായ ഇസ്ലാമിക സാംസ്‌കാരിക രൂപീകരണങ്ങള്‍ മതേതരത്വത്തിന്റെ അനിവാര്യതയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. അഥവാ, മതേതരത്വം എന്ന പരികല്‍പ്പന മുസ്ലിം സമൂഹങ്ങള്‍ക്ക് ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാശ്ചാത്യ വ്യവഹാരങ്ങളിലൂടെയാണ് മതേതരത്വത്തെക്കുറിച്ച അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നത്. അപ്പോള്‍ പാശ്ചാത്യ ചരിത്രവികാസങ്ങള്‍ക്ക് സാര്‍വ്വലൗകികമായ പ്രാധാന്യമുണ്ട്. ഒരു പാശ്ചാത്യ ചരിത്രം എന്നതില്‍ നിന്ന് സാര്‍വ്വലൗകികമായ അനിവാര്യതയായി മതേതരത്വം മാറുകയാണ് ചെയ്യുന്നത്. അഥവാ, ആധുനികതയിലേക്ക് കുതിക്കണമെങ്കില്‍ എല്ലാ സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളേണ്ട മൂല്യമായി മതേതരത്വം പരിവര്‍ത്തിക്കപ്പെടുന്നു. സയന്‍സും ചര്‍ച്ചും തമ്മിലുള്ള സംഘര്‍ഷമാണ് ജ്ഞാനശാസ്ത്രപരമായി മതേതരത്വത്തെ നിര്‍മ്മിച്ചത് എന്നു പറയാവുന്നതാണ്. ഗലീലിയോ നേരിട്ട വിചാരണ ആ സംഘര്‍ഷത്തിന്റെ രൂപകമാണ്. അതേസമയം ഇസ്ലാമിക സമൂഹങ്ങളില്‍ ചര്‍ച്ചിന്റെ സ്വഭാവത്തിലുള്ള ഒരു അധികാരം നിലനിന്നിട്ടില്ല. അതുകൊണ്ടുതന്നെ മതം\സയന്‍സ് എന്ന വിഭജനം അവിടെ സാധ്യമല്ല. ദൈവികതയെക്കുറിച്ച ഇസ്ലാമിക, ക്രൈസ്തവ വ്യവഹാരങ്ങള്‍ ഒന്നാണ് എന്ന നിര്‍ണ്ണയവാദത്തില്‍ നിന്നാണ് മുസ്ലിംകളും മതേതരത്വം സ്വീകരിക്കണം എന്ന ആവശ്യം ഉയരുന്നത്. ദൈവത്തെയും ദൈവികതയെയും കുറിച്ച ഇസ്ലാമിന്റെയും ക്രൈസ്തവതയുടെയും വ്യവഹാരങ്ങളും സമീപനങ്ങളുമെല്ലാം വളരെ വ്യത്യസ്തമാണ്. അതേസമയം ഇസ്ലാമിലും ക്രൈസ്തവതയിലുമെല്ലാം ദൈവികതയെക്കുറിച്ച് വൈവിധ്യമാര്‍ന്ന വ്യാഖ്യാനശാസ്ത്ര പാരമ്പര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദൈവികതയും ലൗകികതയും തുല്യസ്ഥാനം വഹിക്കുന്ന ക്രൈസ്തവ പാരമ്പര്യങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീട് മനുഷ്യകര്‍തൃത്വത്തിന് പ്രാധാന്യം നല്‍കുന്ന ആഖ്യാനങ്ങള്‍ രൂപപ്പെടുകയും മതവും ശാസ്ത്രവും സംഘര്‍ഷത്തില്‍ തുടരുകയും ചെയ്തു. ഇസ്ലാമില്‍ ദൈവികതയും മനുഷ്യനും വേറിട്ടാണ് നിലനില്‍ക്കുന്നത്. ദൈവമാണ് അവിടെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത്. അപ്പോള്‍ ഇസ്ലാമില്‍ ശാസ്ത്രം നിലനില്‍ക്കുന്നത് അഖ്ലിന്റെ (യുക്തി) പരിധിക്കകത്താണ്. അതൊരിക്കലും ദൈവിക പരമാധികാരത്തെ ചോദ്യം ചെയ്യുകയില്ല. യൂറോപ്യന്‍ പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയാണ് പൗരസമാധാനം നിലനില്‍ക്കണമെങ്കില്‍ മതേതരത്വം അനിവാര്യമാണ് എന്ന വാദം ഉയര്‍ത്തപ്പെടുന്നത്. മതത്തിന്റെ അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ മാത്രമേ പൗരസമാധാനം സാധ്യമാവുകയുള്ളൂ എന്നാണ് മതേതരത്വം പറയുന്നത്. എന്നാല്‍ ഇസ്ലാമിക ചരിത്രത്തില്‍ അങ്ങനെയൊരു സംഘര്‍ഷം നിലനിന്നിട്ടില്ല. അഥവാ, മതത്തിന്റെ സജീവമായ രാഷ്ട്രീയ സാന്നിധ്യം നിലില്‍ക്കെത്തന്നെ സമാധാനജീവിതമാണ് പൗരന്‍മാര്‍ നയിച്ചിരുന്നത്. അപ്പോള്‍ സമാധാനവും മതത്തിന്റെ അരാഷ്ട്രീയവല്‍ക്കരണവും തമ്മില്‍ സവിശേഷമായ ബന്ധമൊന്നും ഇസ്ലാമിക പശ്ചാത്തലങ്ങളില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം പൊതുമണ്ഡലത്തില്‍ നിന്നുള്ള മതത്തിന്റെ പിന്‍വാങ്ങലാണ് ഇസ്ലാമിക പാരമ്പര്യങ്ങളില്‍ പൗരസമാധാനം ഇല്ലാതാക്കിയത്. തുര്‍ക്കി തന്നെ അതിനേറ്റവും നല്ല ഉദാഹരണമാണ്. തുര്‍ക്കി ജനതയുടെ ആവശ്യപ്രകാരമായിരുന്നില്ല അവിടെ മതേതരത്വം നടപ്പിലാക്കപ്പെട്ടത്. മറിച്ച്, കമാലിസ്റ്റുകളുടെ പാശ്ചാത്യവല്‍ക്കരണ പ്രകിയയുടെ ഭാഗമായിരുന്നു അത്. ഇസ്ലാമിക സമൂഹങ്ങളുടെ പശ്ചാത്തലത്തില്‍ മതേതരത്വം ഒരു അപഇസ്ലാമികവല്‍ക്കരണമായിരുന്നു (de-islamisation). കൊളോണിയല്‍, കമ്മ്യൂണിസ്റ്റ്, കമാലിസ്റ്റ് ഭരണകൂടങ്ങളായിരുന്നു വിവിധ ചരിത്രസന്ദര്‍ഭങ്ങളിലായി അത് നടപ്പിലാക്കിയത്. അത്തരം പദ്ധതികളെല്ലാം സാമൂഹിക സംഘര്‍ഷങ്ങളെ അധികരിപ്പിക്കുകയാണ് ചെയ്തത്. മുസ്ലിം രാഷ്ട്രങ്ങളില്‍ മതേതര ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ രക്തം ചിന്തിയ ഇടപെടലുകള്‍ തന്നെ മതേതരത്വവും പൗരസമാധാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. ജനകീയ പരമാധികാരത്തിന്റെ ഏതൊരു രാഷ്ട്രീയ വ്യവസ്ഥക്കും മതേതരത്വം ഒരു അനിവാര്യതയാണെന്ന വാദം ജനകീയ പരമാധികാരം വൈവിധ്യമാര്‍ന്ന രൂപത്തില്‍ ഉപയോഗിക്കപ്പെടുന്നതിന്റെ നിരവധി സാധ്യതകളെയാണ് തള്ളിക്കളയുന്നത്. ജനകീയ പരമാധികാരം എന്ന ആശയത്തെ ഒരു സാധ്യതയായിക്കണ്ടവരും മൗദൂദിയെപ്പോലെ ദൈവിക പരമാധികാരത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചവരും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ദൈവിക പരമാധികാരം എന്നത് പ്രപഞ്ചത്തിന് മേല്‍ ദൈവത്തിന്റെ കേന്ദ്രസ്ഥാനത്തെ സ്ഥാപിക്കലാണ്. ദൈവത്തിനാണ് അവിടെ പരമാധികാരം. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ മതേതരത്വം എന്നത് പാശ്ചാത്യപരമായ ഒരു അനുഭവമാണ്. പ്ലാറ്റോ മുതല്‍ നാറ്റോ വരെ (Plato to Nato) എന്ന യൂറോപ്യന്‍ ചരിത്ര രേഖീയതയുടെ ഭാഗമാണത്. പ്ലാറ്റോ മുതല്‍ നാറ്റോ വരെ എന്നത് യൂറോപ്യന്‍\പാശ്ചാത്യ ചരിത്രത്തിന്റെ ഒരു രൂപകം എന്ന നിലക്കാണ് ഞാനിവിടെ ഉപയോഗിക്കുന്നത്. യൂറോപ്പിന്റെ സാര്‍വ്വലൗകികതയെ നിഷേധിക്കുന്നതിലൂടെ ആഗോള മുസ്ലിം കര്‍തൃത്വം (Global Muslim Subjectivity) യഥാര്‍ത്ഥത്തില്‍ പ്ലാറ്റോ മുതല്‍ നാറ്റോ വരെ എന്ന രേഖീയ ചരിത്രത്തെയാണ് വെല്ലുവിളിക്കുന്നത്. മതം, ന്യൂനപക്ഷം, വംശം എന്നീ സംവര്‍ഗങ്ങളാണ് പ്രധാനമായും പ്ലാറ്റോ-നാറ്റോ വ്യവഹാരങ്ങള്‍ പാശ്ചാത്യ നാടുകളില്‍ ജീവിക്കുന്ന മുസ്ലിമിനെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. കോളനീകരണ പ്രക്രിയ (coloniality) യിലൂടെയാണ് അത് സാധ്യമാകുന്നത്. കൊളോണിയാലിറ്റിയെ കൊളോണിയലിസത്തിലേക്ക് ചുരുക്കാന്‍ കഴിയില്ല. കാരണം, പടിഞ്ഞാറ്, പടിഞ്ഞാറിതരം എന്ന അധീശമായ വിഭജനത്തെ മുന്‍നിര്‍ത്തി ഇന്നും നിലനില്‍ക്കുന്ന ഘടനാപരമായ അധികാരമാണത്. 4 ഇനി മതേതരത്വത്തിന്റെ വംശാവലിയെ ഒന്ന് പരിശോധിക്കാം. അതിലൂടെ മതേതരത്വത്തെക്കുറിച്ച് നിലനില്‍ക്കുന്ന നിര്‍ണ്ണയ വാദങ്ങളെ മറികടക്കാന്‍ സാധിക്കും. മാത്രമല്ല, മതേതരത്വത്തെ കൂടുതല്‍ വിശാലമാക്കാനും സാധിക്കും. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും അത് സാധ്യമാണ്. ചരിത്രപരമായി പറയുകയാണെങ്കില്‍ മതേതരത്വം എന്നത് ഒരു പടിഞ്ഞാറന്‍ കണ്ടുപിടിത്തമല്ല എന്നു വാദിക്കാവുന്നതാണ്. അഥവാ, ചരിത്രപരമായി പടിഞ്ഞാറ് എന്ന സംവര്‍ഗം രൂപപ്പെടുന്നതിന് മുമ്പുതന്നെ മതേതരത്വം നിലനിന്നിട്ടുണ്ട്. ഉദാഹരണത്തിന് മുസ്ലിം സാമ്രാജ്യങ്ങള്‍ക്ക് തങ്ങളുടേതായ ഒരു മതേതര സ്വഭാവമുണ്ടായിരുന്നു. അതുപക്ഷെ, ഇന്ന് മനസ്സിലാക്കാപ്പെടുന്ന മത-രാഷ്ട്രീയ വിഭജനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നില്ല. അഥവാ, മതപരം, മതേതരം എന്ന വിഭജനത്തിന് പ്രസക്തിയുണ്ടായിരുന്നില്ല എന്നു ചുരുക്കം. അതേസമയം ഇന്ന് മതേതരത്വമാണ് മതം എന്ന സംവര്‍ഗത്തെ തന്നെ നിര്‍വ്വചിക്കുന്നത്. അഥവാ, മതം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ഇന്ന് മതേതരത്വമാണ്. പാശ്ചാത്യ നവോത്ഥാനമാണ് അങ്ങനെയുള്ള ഒരു മതേതരത്വത്തെ സൃഷ്ടിച്ചിട്ടുള്ളത്. പടിഞ്ഞാറിന്റെ സവിശേഷമായ ചരിത്രത്തെ ലോകചരിത്രമായി അവതരിപ്പിച്ചു കൊണ്ടാണ് ഈ മതേതരത്വം വികസിപ്പിക്കപ്പെടുന്നത്. യൂറോപ്യന്‍-പാശ്ചാത്യ ചരിത്രത്തിന് പുറത്ത് എങ്ങനെയാണ് മതേതരത്വം നിലനിന്നത് എന്ന് പരിശോധിക്കാതെ എല്ലാ സമൂഹങ്ങളിലും മത-മതേതരം എന്ന വിഭജനത്തെ മുന്‍നിര്‍ത്തി സാര്‍വ്വലൗകികമായ ഒരു മതേതര ഭാവന സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. യൂറോപ്യന്‍ ചരിത്രത്തില്‍ നിലനിന്ന മതേതര സങ്കല്‍പ്പങ്ങളെ യൂറോപ്പിന് പുറത്തുള്ള പാരമ്പര്യങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നത് യഥാര്‍ത്ഥത്തില്‍ മതേതരത്വം അടിസ്ഥാനപരമായി ഒരു യൂറോപ്യന്‍ അനുഭവമാണ് എന്ന വാദത്തെ മുന്‍നിര്‍ത്തിയുള്ള നിര്‍ണ്ണയ സമീപനമാണ്. ഭൂമിശാസ്ത്രപരമായി, പാശ്ചാത്യ ഇതരമായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് മതേതരത്വത്തെ വ്യാപിപ്പിക്കാന്‍ സാധിക്കും. അങ്ങനെ പടിഞ്ഞാറില്‍ മാത്രമല്ല, അതിനു പുറത്തും മതേതരത്വത്തെ കണ്ടെത്താമെന്ന് ഒരാള്‍ക്ക് വാദിക്കാവുന്നതാണ്. ഇന്ത്യന്‍ മതേതരത്വം അതിനുദാഹരണമാണ്. ഇന്ത്യയിലെ ജനാധിപത്യവും പൗരസമാധാനവുമെല്ലാം മതേതരത്വത്തോടുള്ള അധികാരി വര്‍ഗത്തിന്റെ സമര്‍പ്പണത്തിന്റെ ഫലമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അപ്പോള്‍ മതേതരത്വം ഇന്ത്യയില്‍ സാധ്യമാകണമെങ്കില്‍ അതിന്റെ സാര്‍വ്വലൗകികമായ അവകാശവാദങ്ങള്‍ക്കും സാധ്യതയുണ്ട് എന്ന് വാദിക്കാവുന്നതാണ്. തീര്‍ച്ചയായും ഇന്ത്യന്‍ മതേതരത്വത്തിന് കൃത്യമായ പാശ്ചാത്യ വേരുകളുണ്ട്. മതസമൂഹങ്ങളെ നിയന്ത്രിക്കുന്നതടക്കമുള്ള ഒട്ടുമിക്ക ഭരണകൂട ഇടപെടലുകളുും ബ്രിട്ടീഷ് രാജില്‍ നിന്നും പ്രചോദിതമായവയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രധാനപ്പെട്ട നിര്‍മ്മാതാവായ നെഹ്റു ഇന്‍ഡോളജിയില്‍ (ഇന്ത്യന്‍ ഉപഭൂഖന്ടതിലെ ചരിത്രം, സംസ്‌കാരം. ഭാഷ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള പഠനം) നിന്നാണ് ഇന്ത്യയെ ‘അറിഞ്ഞത്.’ ഇന്ത്യന്‍ മതേതരത്വത്തിന്റെ വളരെ സങ്കീര്‍ണ്ണമായ വംശാവലി കാരണം പാശ്ചാത്യ മതേതരത്വത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു മതേതര അനുഭവമായി അതിനെ മനസ്സിലാക്കാന്‍ കഴിയുന്നില്ല. മൂന്ന് രീതിയിലാണ് ഇന്ത്യയില്‍ മതേതരത്വത്തെ വിന്യസിച്ചിട്ടുള്ളത്. അതിലൊന്ന് പാക്കിസ്ഥാനില്‍ നിന്നും വേറിട്ട ഒരു അസ്തിത്വമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അതനുസരിച്ച് പാക്കിസ്ഥാന്റെ മതസ്വഭാവത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ മതേതര സ്വഭാവം അംഗീകരിക്കപ്പെടുന്നത്. ഇന്ത്യയുടെ വളരെ സവിശേഷമായ ഒരു സ്വഭാവമായാണ് ഇന്ത്യന്‍ മതേതരത്വം വിശേഷിപ്പിക്കപ്പെടുന്നത്. അങ്ങനെ ഇന്ത്യ ഒരു മാതൃകാ ജനാധിപത്യ രാജ്യമായും പാക്കിസ്ഥാന്‍ പരാജിത രാഷ്ട്രമായും വിലയിരുത്തപ്പെട്ടു. രണ്ട്, ഹിന്ദുത്വത്തിന്റെ പിടിയില്‍ നിന്ന് നെഹ്റുവിയന്‍ ഇന്ത്യയെ സംരക്ഷിക്കുന്ന ഒരു മാര്‍ഗ്ഗമായി ഇന്ത്യന്‍ മതേതരത്വം മനസ്സിലാക്കപ്പെടുന്നുണ്ട്. ഇവിടെ മതേതരത്വം എന്നത് മത-രാഷ്ട്രീയ വിഭജനം എന്നതല്ല. മറിച്ച് സമകാലിക ഇന്ത്യയുടെ ഭാഗമായി മനസ്സിലാക്കപ്പെടുന്ന മതങ്ങളും (ഹിന്ദുയിസം, ജയ്നിസം, സിക്കിസം) അതിന് പുറത്തുള്ള മതങ്ങളും (ക്രൈസ്തവത, ഇസ്ലാം) തമ്മിലുള്ള ശ്രേണിപരമായ ബന്ധത്തിന്റെ സംസ്ഥാപനമാണ് ഇന്ത്യന്‍ മതേതരത്വം സാധ്യമാക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ ഭൂരിപക്ഷ മതമൂല്യങ്ങള്‍ മതേതര മൂല്യങ്ങളായി മനസ്സിലാക്കപ്പെടുന്നത്. മൂന്ന്, ഇന്ത്യയില്‍ പൗരസമാധാനം നിലനിര്‍ത്താന്‍ മതേതരത്വം അനിവാര്യമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിലൂടെ ഹിന്ദു ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാം എന്ന വാദമാണ് ഉന്നയിക്കപ്പെടുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മുസ്ലിം ന്യൂനപക്ഷവും ദേശരാഷ്ട്രത്തിന്റെ ഭൂരിപക്ഷവും തമ്മിലുള്ള ബന്ധത്തെയാണ് ഇന്ത്യന്‍ മതേതരത്വം നിയന്ത്രിക്കുന്നത്. അപ്പോള്‍ തീര്‍ച്ചയായും മുസ്ലിംകളെ നിയന്ത്രിക്കുക എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രധാന ലക്ഷ്യം. മുസ്ലിംകള്‍ വ്യാപകമായി വംശഹത്യക്കിരയാക്കപ്പെട്ട ഒരു രാജ്യത്താണ് മതേതരത്വത്തെക്കുറിച്ച അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നത്. സമകാലിക ഇന്ത്യയിലെ അന്തര്‍ലീനമായ ഒരു യാഥാര്‍ത്ഥ്യമായി മുസ്ലിം വിരുദ്ധ വംശഹത്യകളെ കാണാന്‍ ഇന്ത്യന്‍ മതേതരത്വം തയ്യാറാവുന്നില്ല. വംശഹത്യകള്‍ ഇല്ലാതാക്കുന്നതിന് പകരം അവയെ അസന്നിഹിതമാക്കുകയാണ് ഇന്ത്യന്‍ മതേതരത്വം ചെയ്യുന്നത്. ആസൂത്രിത കലാപങ്ങളോടൊപ്പം ഇന്ത്യന്‍ മതേതരത്വവും ഇന്ത്യന്‍ മുസ്ലിംകളെ അച്ചടക്കവിധേയമാക്കാനും ആഭ്യന്തരവല്‍ക്കരിക്കാനുമാണ് ശ്രമിക്കുന്നത് എന്ന് വാദിക്കാവുന്നതാണ്. ഇസ്ലാമിനോടും മുസ്ലിം ന്യൂനപക്ഷങ്ങളോടുമുള്ള ഈ നിലപാടാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെയും പാശ്ചാത്യ മതേതരത്വത്തിന്റെയും മുഖമുദ്ര. മതത്തെ അപടകരമായ ഒന്നായി മനസ്സിലാക്കുന്നത് കൊണ്ടാണ് മതേതരത്വത്തെ പൗരസമാധാനത്തോടും സംവാദ സാധ്യതകളോടും ബന്ധപ്പെടുത്തുന്നത്. മതതരത്വം പറയുന്നത് മതവിശ്വാസികള്‍ ദൈവത്തെ ഉന്നതമായ അധികാരമായി കാണുന്നു എന്നാണ്. അക്രമപ്രവര്‍ത്തനങ്ങളിലൂടെ മതവിശ്വാസികള്‍ ദൈവിക കല്‍പ്പനകളെ അനുസരിക്കുകയാണ് ചെയ്യുന്നത് എന്നവര്‍ ആരോപിക്കുന്നു. അതിനാല്‍ തന്നെ മതവിശ്വാസികളോട് സംവാദം അസാധ്യമാണ്. കാരണം അവര്‍ക്ക് മുകളില്‍ ഒരു പരമാധികാരിയുണ്ട്. അതിന് കീഴിലാണ് അവര്‍ നിലനില്‍ക്കുന്നത്. അതേസമയം, ഈ പരമാധികാരി എപ്പോഴും ദൈവം തന്നെ ആകണമെന്നില്ല. ചരിത്രം, സയന്‍സ്, യുക്തി എന്നിവയുമാകാം. എന്തായാലും മതേതരത്വത്തിന്റെ പരമാധികാരി അവയൊക്കെയാണ്. ഈ അധികാരങ്ങളെയെല്ലാം ഒളിച്ചുവെക്കാന്‍ പടിഞ്ഞാറിനെ മതേതരത്വം സഹായിക്കുകയാണ് ചെയ്യുന്നത്. അഥവാ, മതേതരത്വത്തിന്റെ പേരിലാണ് അവ നിലനില്‍ക്കുന്നത്. 5 മതേതരത്വത്തിന്റെ അവകാശവാദങ്ങളെ മുന്‍നിര്‍ത്തിയാണ് ഇതുവരെ ഞാന്‍ മതേതരത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. മതേതരത്വത്തിന്റെ ഒട്ടുമിക്ക അവകാശവാദങ്ങളും വളരെ ബാലിശമാണ്. മാത്രമല്ല, മുസ്ലിം സ്വത്വത്തിന്റെ ഉല്‍ഭവവുമായി ബന്ധപ്പെട്ടാണ് പാശ്ചാത്യ, ഇന്ത്യന്‍ മതേതര രാഷ്ട്രീയം നിലനില്‍ക്കുന്നത്. അതേസമയം, ഇസ്ലാം മാത്രമല്ല മതം\മതേതരം എന്ന വിഭജനത്തെ അംഗീകരിക്കാത്തത്. ഹൈന്ദവര്‍, പുരാതന റോമന്‍കാര്‍ എന്നിവരിലൊന്നും അങ്ങനെയൊരു വിഭജനം കാണുക സാധ്യമല്ല. ജൂതസ്വത്വത്തിന്റെ കാര്യത്തിലും ഈ വിഭജനം നിലനില്‍ക്കുന്നില്ല. മുസ്ലിംകള്‍ ഭാഷാപരമായും സാംസ്‌കാരികമായും ബഹുസ്വരമായ സമൂഹമാണ്. അപ്പോള്‍ എങ്ങനെയാണ് ഏകതാനകമായ ഒരു മുസ്ലിം സ്വത്വത്തെക്കുറിച്ച് നാം സംസാരിക്കുക? ഒരു ചരിത്ര സമുദായത്തിന്റെ ഭാഗമായാണ് മുസ്ലിംകള്‍ നിലനില്‍ക്കുന്നത്. ഞാന്‍ മുമ്പ് സൂചിപ്പിച്ച പ്ലാറ്റോ മുതല്‍ നാറ്റോ വരെയുള്ള രേഖീയ ചരിത്രത്തോടുള്ള നിഷേധം അത് ഉള്‍വഹിക്കുകയും ചെയ്യുന്നുണ്ട്. അധീശമായ വ്യവഹാരങ്ങളെയാണ് അത് വെല്ലുവിളിക്കുന്നത്. അതുകൊണ്ടാണ് മുസ്ലിം സ്വതാവിഷ്‌കാരങ്ങള്‍ രാഷ്ട്രീയപരമാണെന്ന് ഞാന്‍ പറയുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ മതേതരത്വത്തെക്കുറിച്ച സംവാദങ്ങള്‍ ഉണ്ടാകുന്നത് ഇസ്ലാമിന്റെ പേരിലുള്ള വിവിധങ്ങളായ മുസ്ലിം ആവിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തിലാണ്. ദേശീയ ഭൂരിപക്ഷം, വംശീയ ന്യൂനപക്ഷം എന്ന വിഭജനം സൃഷ്ടിച്ചു കൊണ്ട് മുസ്ലിംകളെ ന്യൂനപക്ഷം എന്ന സംവര്‍ഗത്തിനകത്ത് നിര്‍ത്താനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങളാണ് വ്യാപകമായ മുസ്ലിം കുടിയേറ്റങ്ങള്‍ വെല്ലുവിളിക്കുന്നത്. അതേസമയം സാര്‍വ്വദേശീയമായി മാത്രമല്ല മുസ്ലിംകള്‍ നിലനില്‍ക്കുന്നത്. നിരവധി ദേശരാഷ്ട്രങ്ങളില്‍ മുസ്ലിംകളെ കാണാനാകും എന്നത് ശരിതന്നെ. ഒരു പലായാന സമുദായം (diasporic community) എന്ന നിലക്ക് കൂടി മുസ്ലിംകളെ കാണേണ്ടതുണ്ട്. പടിഞ്ഞാറ് സൃഷ്ടിച്ച ദേശീയ ഭൂരിപക്ഷം, വംശീയ ന്യൂനപക്ഷം എന്ന വിഭജനത്തിന് അത് കനത്ത വെല്ലുവിളി തന്നെയാണ്. മുസ്ലിം സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെ നിയന്ത്രിക്കുന്ന ഒരു മാര്‍ഗ്ഗമായി മതേതരത്വം മാറുകയാണ് ചെയ്യുന്നത്. മതേതരത്വത്തെ അംഗീകരിക്കുക എന്നാല്‍ പാശ്ചാത്യപരതയെ സ്വീകരിക്കുന്നതിന് തുല്യമാണ്. മുസ് ലിം ആവിഷ്‌കാരങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ ഇടപെടലുകളും (പൗരത്വത്തെ നിഷേധിക്കല്‍, മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണക്കെതിരായ നീക്കങ്ങള്‍, മുസ്ലിംകള്‍ പാശ്ചാത്യമൂല്യങ്ങള്‍ക്ക് കീഴ്പ്പെടണം എന്ന നിര്‍ബന്ധം തുടങ്ങിയവ) പാശ്ചാത്യപരതയെ മുസ്ലിംകള്‍ നിരാകരിച്ചതിന്റെ ഫലമാണ്. മതേതരത്വം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത് പൗരസമാധാനത്തിന് വേണ്ടിയല്ല. മറിച്ച് പാശ്ചാത്യ അധീശത്വത്തെ പരിപാലിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ സമകാലിക മതേതരത്വം മുസ്ലിംകളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാരണം രാഷ്ട്രീയപരതയുള്ളവന്‍ മുസ്ലിമല്ല എന്നാണ് മതേതരത്വം പറയുന്നത്. രാഷ്ട്രീയപരമവുക എന്നതിനര്‍ത്ഥം ആധുനികമാവുക എന്നാണ്. ആധുനികരാണ് ചരിത്രമുള്ള ജനത. മുസ്ലിംകള്‍ ആധുനികമാവാത്തതിനാല്‍ അവര്‍ക്ക് രാഷ്ട്രീയപരമാവാനോ ചരിത്രമുള്ളവരാകാനോ കഴിയില്ല എന്നു ചുരുക്കം. രാഷ്ട്രീയപരതയും മതപരതയും തമ്മിലുള്ള അതിര്‍ത്തിയെ നിര്‍ണ്ണയിച്ചതിലൂടെ ആധുനികം- ആധുനികപൂര്‍വ്വം, പടിഞ്ഞാറ്-പടിഞ്ഞാറിതരം തുടങ്ങിയ വിഭജനത്തെക്കൂടിയാണ് മതേതരത്വം സൃഷ്ടിച്ചിട്ടുള്ളത്. തലാല്‍ അസദ് സൂചിപ്പിച്ചത് പോലെ മതവും മതേതരവും തമ്മിലുള്ള വിഭജനം പല കാലങ്ങളില്‍ വിവിധ ഉദ്ദേശ്യങ്ങള്‍ക്കായി പുനരാവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം മതേതരത്വം ഒരു സാര്‍വ്വലൗകിക പ്രതിഭാസമായി നിലനില്‍ക്കുന്നുണ്ട്. കാരണം മതേതരമാവുക എന്നാല്‍ അടിസ്ഥാനപരമായി പാശ്ചാത്യനാവുക എന്നാണല്ലോ. പാശ്ചാത്യനാവുക എന്നതിനര്‍ത്ഥം നല്ലൊരു മനുഷ്യനാവുക എന്നാണ്. മതേതരത്വം എന്ന സംവര്‍ഗ്ഗത്തിലൂടെയാണ് മുസ്ലിം രാഷ്ട്രീയാവിഷ്‌കാരങ്ങളെ പാശ്ചാത്യലോകം അടക്കി നിര്‍ത്തുന്നത്. അതിലൂടെയാണ് പാശ്ചാത്യ ഇതരര്‍ക്ക് മേലുള്ള പാശ്ചാത്യ അധീശത്വം നിലനില്‍ക്കുന്നത്. തത്വചിന്താപരമായും ഭൗമരാഷ്ട്രീയപരമായും ഈ അധീശത്വം ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, സാമ്പത്തികപരമായും സാംസ്‌കാരികപരമായും അത് പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ദില്ലി: മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2019-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ (എഫ്.ഐ.പി) ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 13 പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന് ലഭിച്ചത്. ദില്ലിയിലെ ദി ക്ലാറിഡ്ജസ് വൈസ് റീഗലില്‍ നടന്ന ചടങ്ങില്‍ വെച്ച് ഡി സി ബുക്‌സ് പ്രൊഡക്ഷന്‍ ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ വിക്ടര്‍ സാം മാത്യൂസ് പുരസ്‌കാരം ഏറ്റുവാങ്ങി. എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്‌സ്. ജയമഹാഭാരതം, രാജാരവിവര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, കൊറ്റിയും കുറുക്കനും, Vikramaditya and Vetal , പശുവും പുലിയും, The Shadow of the Steam Engine , പ്രാചീന-പൂര്‍വ്വ-മധ്യകാല ഇന്ത്യാചരിത്രം, ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്‍, ഇന്‍ഡിക, കണ്ടല്‍ക്കാടുകള്‍, കിരാസെ, മാസികാവിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള എന്നിവയാണ് വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. ഒന്നാം സ്ഥാനത്തെത്തിയവ: കുട്ടികളുടെ വിഭാഗത്തില്‍( ഇംഗ്ലീഷ്) Vikramadithya And Vetal, ടെക്‌സ്റ്റ് ബുക്‌സ് & റഫറന്‍സ് ബുക്‌സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന- പൂര്‍വ്വ- മധ്യകാല ഇന്ത്യാചരിത്രം, ശാസ്ത്ര- സാങ്കേതിക/മെഡിക്കല്‍ ബുക്‌സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) പ്രണയ് ലാലിന്റെ ഇന്‍ഡിക, കവര്‍ ജാക്കെറ്റ്‌സ് (പ്രാദേശികഭാഷ) വിഭാഗത്തില്‍ രൂപിക ചൗള രചിച്ച രാജാരവിവര്‍മ്മ- കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, ഡിജിറ്റല്‍ പ്രിന്റിങ് വിഭാഗത്തില്‍ സോള്‍മാസ് കമുറാന്റെ കിരാസെ, മാസികവിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള എന്നിവ. രണ്ടാം സ്ഥാനത്തെത്തിയവ: കുട്ടികളുടെ വിഭാഗം( ഇംഗ്ലീഷ്) വെസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ The Shadow Of The Steam Engine, ആര്‍ട് ബുക്‌സ്/ കോഫി ടേബിള്‍ ബുക്‌സ് (പ്രാദേശികഭാഷ) വിഭാഗത്തില്‍ രൂപിക ചൗള രചിച്ച രാജാരവിവര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, കുട്ടികളുടെ പുസ്തകവിഭാഗത്തില്‍ (പ്രാദേശികഭാഷ) സച്ചിദാനന്ദന്റെ പശുവും പുലിയും, ടെക്‌സ്റ്റ് ബുക്‌സ് & റഫറന്‍സ് ബുക്‌സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) വിഭാഗത്തില്‍ ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്‍, ശാസ്ത്ര- സാങ്കേതിക/മെഡിക്കല്‍ ബുക്‌സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) സുരേഷ് മണ്ണാറശാലയുടെ കണ്ടല്‍ക്കാടുകള്‍ എന്നീ കൃതികള്‍. ജനറല്‍ ബുക്‌സ് (പ്രാദേശികഭാഷ)വിഭാഗത്തില്‍ ദേവ്ദത് പട്‌നായിക് രചിച്ച ജയമഹാഭാരതം, കുട്ടികളുടെ പുസ്തകവിഭാഗത്തില്‍ (പ്രാദേശികഭാഷ) അഷിത രചിച്ച കൊറ്റിയും കുറുക്കനും എന്നിവ പ്രത്യേക അംഗീകാരവും കരസ്ഥമാക്കി.
അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിര്‍മ്മിതിയ്ക്കായി വ്യവസായ സംരംഭകര്‍ അടക്കമുള്ളവരോട് പൂര്‍ണ സഹകരണം ഉറപ്പുവരുത്തും. സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളില്‍ ഒന്നാക്കുകയും ചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്റ്റാർട്ട് അപ്പ് പ്രോത്സാഹന നയം നൂതനവിദ്യകളെ ആസ്പദമാക്കിയുള്ള പുതിയ സംരംഭങ്ങള്‍ക്കാണ് സ്റ്റാര്‍ട്ട് അപ്പ് എന്നു പറയുന്നത്. വലിയ മുതല്‍മുടക്കിനു കഴിവൊന്നും ഇല്ലാത്തതും എന്നാല്‍ നൂതന ആശയങ്ങളും വിദ്യകളുമുള്ള യുവജനങ്ങ ളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് രൂപം നല്‍കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 300 സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ 3900 ആയി വര്‍ദ്ധിച്ചു. 32000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇന്ത്യയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും നല്ല അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭ്യമാക്കും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിക്കും. ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പ് പുറത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുന്ന വായ്പ്പയില്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോ ടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ഈടില്ലാതെ ഫണ്ട് ലഭ്യമാക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വര്‍ക്ക് ഓര്‍ഡറിന്റെ ഈടില്‍ ഉദാരമായി വായ്പ നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കും. സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പി ക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അന്തര്‍ദേശീയ വാണിജ്യ ബന്ധം സ്ഥാപിക്കാന്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കും. സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രോത്സാഹനത്തിനായി പ്രത്യേക മിഷന്‍ നിലവിലുണ്ട്. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പതിന്മടങ്ങ് ശക്തിപ്പെടുത്തും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സമീപകാലത്ത് വലിയ പുരോഗതി കൈവരിക്കുകയുണ്ടായി. ഇതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി. പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നവീകരിച്ചു. ഇവയെല്ലാംമൂലം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡങ്ങള്‍ കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കോവിഡുകാലത്തെ അധികവായ്പ അനുവദിക്കുക യുണ്ടായി. ഏകജാലക സംവിധാനം ഉറപ്പുവരുത്തും. ഇത്തരം നടപടികള്‍ കൂടുതല്‍ ശക്തിപ്പെടും. 2022 ല്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം ഉയരും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒന്നാം സ്ഥാനം കൈവരിക്കും. ആധുനിക ചെറുകിട വ്യവസായം ഈ ലക്ഷ്യപ്രാപ്തിക്കായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കും. ചെറുകിട വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള ഡെവലപ്പ്മെന്റ് ഏരിയകളും എസ്റ്റേറ്റുകളും സ്ഥാപിക്കും. നിലവിലുള്ളവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തും സംരംഭകത്വ വികസന പരിപാടികൾ വിപുലീകരിക്കും. വായ്പാ സൗകര്യങ്ങൾ ഉദാരമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പരിപാടിക്കു രൂപം നൽകും. ഭരണപരിഷ്കാരം വിജിലന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തൊഴിൽ നയം ആരോഗ്യപരമായ തൊഴില്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും. നോക്കുകൂലി തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചുമട്ടുതൊഴിലാളി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചുമട്ടുതൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
മകൾ അലംകൃതക്ക് ക്രിസ്മസ് സമ്മാനം ഒരുക്കി സുപ്രിയയും പൃഥ്വിരാജും. മകൾ എഴുതിത്തയ്യാറാക്കിയ ചെറു കവിതകൾ അടങ്ങിയ ഒരു പുസ്തകം മകൾക്ക് നൽകിയാണ് ഈ വർഷം അവൾക്ക് ക്രിസ്മസ് സമ്മാനമായി നൽകിയത്,ഇംഗ്ലീഷിലുള്ള ഈ കവിത സമാഹരത്തിന് “ദി ബുക്ക്‌ ഓഫ് എൻചാന്റിങ് പോയംസ് “എന്നാണ് പേര് നൽകിയിരിക്കുന്നത്. അവളുടെ കഴിവുകൾ വിലപ്പെട്ടതാണെന്ന് അറിയാം അതു എങ്ങനെ ശാശ്വതമായി സൂക്ഷിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിൽ ആക്കാമെന്ന് ചിന്തിച്ച് തെന്നും, അച്ഛൻ ആശുപത്രിയിൽ ആയിരിക്കുന്ന സമയത്ത് ആയിരുന്നു ഞാൻ പബ്ലിഷറുമായി സംസാരിച്ചതെന്നും സുപ്രിയ പറയുന്നുണ്ട്.ഇത് അവളുടെ മുത്തച്ഛനു സമ്മർപ്പിക്കുന്നുവെന്നും , അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഈ കാഴ്ച കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയേനെ എന്നും സുപ്രിയ പറയുന്നുണ്ട് പൂക്കൾ, സാന്റ, പൂന്തോട്ടം, സ്ത്രീകളുടെ ഉന്നമനം, കോവിഡ് മഹാമാരി, അമ്മയുടെ സ്നേഹം എന്നിവ അടങ്ങിയ കുഞ്ഞു മനസിലെ ആവിഷ്‌കാരമാണ്‌ ഈ കവിതാസമാഹരത്തിൽ അടങ്ങിയിരിക്കുന്നത്. രണ്ടുമാസമായി ഈ പ്രൊജക്റ്റിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. എന്നാൽ ഇന്നാണ് അലങ്കൃത എന്നുവിളിക്കുന്ന അല്ലിമോൾക്ക് ക്രിസ്മസ് സമ്മാനമായി നൽകാൻ എനിക്ക് സാധിച്ചതെന്നും, തൽക്കാലം ഈ പുസ്തകം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വായിക്കാനുള്ളതാണ് വിപണിയിലെത്താൻ ഇനിയും സമയം എടുക്കുവെന്നും സുപ്രിയ കുറിച്ചു.പുസ്തകം പ്രസീദ്ധികരിച്ച ഗോവിന്ദ് ഡി. സി. ക്കും ചിത്രക്കാരി രാജിക്കും സുപ്രിയ നന്ദി പറയുന്നുണ്ട്.
ആർ & ഡി, ഉത്പാദനം, പരിശോധന എന്നിവ സമന്വയിപ്പിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരു പ്രൊഫഷണൽ വ്യാവസായിക ലേസർ ഉപകരണ വിതരണക്കാരനാണ് BEC LASER. ഞങ്ങളുടെ ടീമിന് ലേസർ ഉപകരണ നിർമ്മാണ മേഖലയിൽ 15 വർഷത്തിലേറെ പരിചയമുണ്ട്. ഞങ്ങൾ 12 മണിക്കൂർ ദ്രുത പ്രീ-സെയിൽസ് പ്രതികരണവും സ consult ജന്യ കൺസൾട്ടിംഗും വാഗ്ദാനം ചെയ്യുന്നു. ഏത് തരത്തിലുള്ള സാങ്കേതിക പിന്തുണയും ഉപയോക്താക്കൾക്ക് ലഭ്യമാണ്. സ Sample ജന്യ സാമ്പിൾ പരിശോധന ഞങ്ങളുടെ ലേസർ മെഷീൻ നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അനുയോജ്യമാണോയെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഞങ്ങൾക്ക് സാമ്പിളുകൾ അയയ്ക്കാൻ സ്വാഗതം, ഞങ്ങൾ സാമ്പിൾ പരിശോധന ക്രമീകരിക്കും, തുടർന്ന് ചിത്രങ്ങളോ വീഡിയോകളോ എടുക്കുക അല്ലെങ്കിൽ സാമ്പിളുകൾ നിങ്ങൾക്ക് തിരികെ അയയ്ക്കും. നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ യന്ത്രം ഞങ്ങൾ നിങ്ങൾക്ക് ശുപാർശ ചെയ്യും. ഗുണനിലവാര ഗ്യാരണ്ടി ലേസർ ഉറവിടത്തിന് രണ്ട് വർഷവും സ്കാനർ ഹെഡ്, ഫീൽഡ് ലെൻസ്, കൺട്രോൾ ബോർഡ്, പവർ സപ്ലൈ മുതലായ മറ്റ് ആക്‌സസറികൾക്ക് മൂന്ന് വർഷത്തെ വാറണ്ടിയും. ഞങ്ങളുടെ എല്ലാ ലേസർ മാർക്കിംഗ് മെഷീനുകൾക്കും BECLASER വാഗ്ദാനം ചെയ്യുന്നത് ഗുണനിലവാര പരിശോധനയ്ക്കായി 24 മണിക്കൂർ പ്രവർത്തിക്കും, ഓരോ മെഷീനും മാത്രം ഞങ്ങളുടെ ഗുണനിലവാര പരിശോധന വകുപ്പിന്റെ അംഗീകാരം ലഭിക്കുമ്പോൾ ഡെലിവറി ചെയ്യാൻ കഴിയും. ഉൽ‌പ്പന്നത്തിന് ഒരു മെറ്റീരിയൽ‌ അല്ലെങ്കിൽ‌ സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ‌ ഞങ്ങൾ‌ അത് നന്നാക്കുകയോ പകരം വയ്ക്കുകയോ ചെയ്യും. ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനോ നന്നാക്കുന്നതിനോ ഇത് സ be ജന്യമായിരിക്കും. സ After ജന്യ വിൽപ്പനാനന്തര സാങ്കേതിക പിന്തുണ ഇൻസ്റ്റാളുചെയ്യലിനും പ്രവർത്തനത്തിനുമായി ഞങ്ങൾ പരിശീലന വീഡിയോയും ഉപയോക്താക്കളുടെ മാനുവലും ഇംഗ്ലീഷിൽ വിതരണം ചെയ്യും. മാത്രമല്ല, നിങ്ങൾ മെഷീൻ വാങ്ങുമ്പോൾ WeChat അല്ലെങ്കിൽ WhatsApp ഞങ്ങൾ ഒരു ചാറ്റ് ഗ്രൂപ്പ് സൃഷ്ടിക്കും. മെഷീൻ ഉപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിലോ സാങ്കേതിക പിന്തുണ ആവശ്യമുണ്ടെങ്കിലോ, ഞങ്ങളുടെ എഞ്ചിനീയർ നിങ്ങൾക്ക് കൃത്യസമയത്ത് പിന്തുണ നൽകും. നേട്ടങ്ങൾ BEC ലേസറിന്റെ ഉപഭോക്താവാകാൻ, ഞങ്ങൾ ഒരു മാന്യമായ വിതരണക്കാരനാണെന്നും നിങ്ങളുടെ വിശ്വാസ്യത വിലമതിക്കുന്നതാണെന്നും നിങ്ങൾ കണ്ടെത്തും. ഓരോ ഉപഭോക്താവും വിലപ്പെട്ടതാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ അവസരങ്ങളും ഞങ്ങൾ വിലമതിക്കും.
(i) പഞ്ചായത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, ഉപദേശക നിലയിൽ മാത്രം ചർച്ചകളിൽ പങ്കെടുക്കാവുന്നതും, എന്നാൽ ഒരു പ്രമേയം അവതരിപ്പിക്കുവാനോ വോട്ട് ചെയ്യുവാനോ അവകാശമുണ്ടായിരിക്കുന്നതല്ലാത്തതും: എന്നാൽ, സെക്രട്ടറി പഞ്ചായത്തിന്റെ പരിഗണനയ്ക്കു വരുന്ന ഏതൊരു സംഗതിയിലും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടതും, അജണ്ടയിലെ ഓരോ ഇനവും സെക്രട്ടറിയുടെ വ്യക്തമായ അഭിപ്രായം സഹിതം പഞ്ചായത്തിന്റെ മുമ്പാകെ വയ്ക്കക്കേണ്ടതുമാണ്: എന്നുമാത്രമല്ല, പഞ്ചായത്ത് പാസാക്കിയ ഏതൊരു പ്രമേയവും, (iii)-ാം ഖണ്ഡപ്രകാരം സർക്കാരിന് റഫർ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി കരുതുകയാണെങ്കിൽ, അദ്ദേഹം ആ അഭിപ്രായം എഴുതി രേഖപ്പെടുത്തേണ്ടതുമാണ്. (ii) പഞ്ചായത്തിന്റെ ഏത് കമ്മിറ്റിയുടെയും യോഗത്തിൽ അതിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആൾ ആവശ്യപ്പെട്ടാൽ പങ്കെടുക്കേണ്ടതും; (iii) പഞ്ചായത്തിന്റെ പ്രമേയങ്ങൾ നടപ്പിൽ വരുത്തേണ്ടതും ആകുന്നു. എന്നാൽ, പഞ്ചായത്ത് പാസ്സാക്കിയ ഏതെങ്കിലും പ്രമേയം നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ, ഈ ആക്റ്റോ മറ്റേതെങ്കിലും ആക്റ്റോ പ്രകാരം നൽകിയിട്ടുള്ള അധികാരസീമ ലംഘിച്ചതാണെന്നോ അല്ലെങ്കിൽ അത് നടപ്പാക്കിയാൽ മനഷ്യജീവനോ ആരോഗ്യത്തിനോ പൊതു സുരക്ഷക്കോ അപ്രകടമാകുവാൻ സാദ്ധ്യതയുള്ളതാണെന്നോ സെക്രട്ടറിക്ക് അഭിപ്രായമുള്ളപക്ഷം, അദ്ദേഹം ആ പ്രമേയം പുനരവലോകനം ചെയ്യാൻ പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെടേണ്ടതും, പഞ്ചായത്ത് അത് പുനരവലോകനം ചെയ്യുന്ന സമയത്ത് തന്റെ അഭിപ്രായങ്ങൾ പറയേണ്ടതും അതിനുശേഷവും പഞ്ചായത്ത് അതിന്റെ ആദ്യതീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണെങ്കിൽ, വിവരം പ്രസിഡന്റിനെ അറിയിച്ചശേഷം, സംഗതി തീരുമാനത്തിനായി സർക്കാരിന് റഫർ ചെയ്യേണ്ടതും, പതിനഞ്ച് ദിവസംവരെ സർക്കാരിന്റെ തീരുമാനം ലഭിക്കാതിരുന്നാൽ പ്രസ്തുത പ്രമേയം നടപ്പിലാക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്. (iv) പ്രസിഡന്റിന്റെ പൊതുവായുള്ള മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായി പഞ്ചായത്തിന്റെ കീഴിൽ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥൻമാരേയും ജീവനക്കാരേയും നിയന്ത്രിക്കേണ്ടതാണ്; (v) ഈ ആക്റ്റ് മൂലമോ അതിൻകീഴിലോ സെക്രട്ടറിക്ക് പ്രത്യേകമായി ചുമത്തിയതോ നൽകി തോ ആയ എല്ലാ കർത്തവ്യങ്ങളും നിർവ്വഹിക്കേണ്ടതും എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതുമാണ്. (vi) പ്രസിഡന്റ് ഏൽപ്പിച്ചുകൊടുക്കുന്ന ചെലവുകൾ ചെയ്യേണ്ടതാണ്; (vii) പഞ്ചായത്ത് അധികൃതമാക്കിയ എല്ലാവിധ ചെലവുകൾക്കുമുള്ള തുകകൾ ചെക്കായോ പണമായോ നൽകേണ്ടതാണ്; (viii) പഞ്ചായത്ത് ഫണ്ടിന്റെ സുരക്ഷിതമായ സൂക്ഷിപ്പിന് ഉത്തരവാദിയായിരിക്കുന്നതാണ്; (ix) പഞ്ചായത്തിന്റെ വരവ് ചെലവ് കണക്കുകൾ വച്ചുപോരുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്; (x) പഞ്ചായത്ത് യോഗങ്ങളുടെയും നടപടി ക്രമങ്ങളുടെയും രേഖകൾ സൂക്ഷിക്കേണ്ടതാണ്; കൂടാതെ (xi) 180-ാം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാരുടെ മേൽ ശിക്ഷണനടപടികൾ സ്വീകരിക്കുവാൻ അധികാരമുണ്ടായിരിക്കുന്നതുമാണ്.. This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ Retrieved from "https://panchayatwiki.com/index.php?title=Panchayat:Repo18/vol1-page0202&oldid=11284"
സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും മുൻഗണന. ഡയറി ഫാമും ഹൈ ടെക് ആട് ഫാമും തുടങ്ങാം. (Dairy farm. High tech goat farm ) സംരംഭക വികസന പദ്ധതിയുടെയുടെ ഭാഗമായി സാധാരണക്കാര്‍ക്ക് തൊഴിലും രാജ്യത്ത് പാൽ ഉൽപാദനം വര്‍ദ്ധിപ്പിക്കാനുമായാണ് ഈ പദ്ധതി. ഡയറി ഫാമിനു 7 ലക്ഷം രൂപയും ആടിന് 5 ലക്ഷം രൂപയും ലോൺ തുകയായി ലഭിക്കും. കൂടാതെ ഈ വായ്‌പയ്ക്ക് 25% സബ്‌സിഡി ലഭിക്കുന്നതായിരിക്കും. 33% സബ്സിഡി ആണ് സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും ലഭ്യമാണ്. ഡയറി സംരംഭക വികസന പദ്ധതിയുടെ പ്രധാന ലക്ഷ്യം സാധാരണക്കാര്‍ക്ക് തൊഴിലും രാജ്യത്ത് പാൽ ഉൽപാദനം വര്‍ദ്ധിപ്പിക്കാനുമാണ്. കർഷകർ, വ്യക്തിഗത സംരംഭകർ, ഓർഗനൈസേഷനുകളും സ്ഥാപനങ്ങളും, എൻജിഒകൾ (NGOs )സ്വാശ്രയ ഗ്രൂപ്പുകൾ, ( SHGs) ക്ഷീര സഹകരണ സംഘങ്ങൾ, പാൽ യൂണിയനുകൾ, പാൽ ഫെഡറേഷനുകൾ തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് ആണ് അപേക്ഷിക്കാന്‍ കഴിയുന്നത്. ക്ഷീര സംരംഭക വികസന പദ്ധതി അനുസരിച്ച് ഒരാൾക്ക് 10 മൃഗ യൂണിറ്റിന് 7 ലക്ഷം രൂപ വായ്പയാണ് ലഭിക്കുന്നത്. പശുക്കിടാവിനെയാണ് വളര്‍ത്താന്‍ ഉദ്ധേശിക്കുന്നതെങ്കില്‍ ഇരുപത് പശുക്കിടാക്കളുടെ യൂണിറ്റിന് 9 ലക്ഷം രൂപയാകും ലഭിക്കുക. ഇനി ആവശ്യമായ മെഷീനുകൾക്ക്, അതായത് പാൽ കറക്കുന്ന യന്ത്രങ്ങൾ, മിൽടെസ്റ്ററുകൾ, ബൾക്ക് പാൽ കൂളിംഗ് യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും.( Milking machines, Milk Testers 20 lakhs for bulk milk cooling units) പരമാവധി 5000 ലിറ്റർ ശേഷി വരെയാണ് ലഭിക്കുക. കൊമേഴ്സ്യൽ ബാങ്കുകൾ, പ്രാദേശിക ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, നബാർഡിൽ നിന്ന് റീഫിനാൻസ് ചെയ്യാൻ കഴിയുന്ന സ്ഥാപനങ്ങൾ എന്നീ മേഖലകൾ വഴിയാണ് പദ്ധതിയുടെ കീഴിലുള്ള വായ്‌പ നൽകുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ വേണ്ട രേഖകൾ അപേക്ഷ സമർപ്പിക്കുമ്പോൾ ജാതി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് , സംരംഭത്തിന്റെ പ്ലാൻ, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ സമർപ്പിക്കണം. മൊത്തം ചിലവിന്റെ 10% എങ്കിലും സംരഭകൻ നിക്ഷേപിക്കണം. 9 മാസത്തിന് മുൻപ് എന്തെങ്കിലും കാരണത്താൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ലഭിക്കില്ല. ബാക്ക് എൻഡ് (Back and subsidy ) സബ്സിഡിയായിരിക്കും ഈ പദ്ധതി വഴി ലഭിക്കുന്നത്. വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി.... #വെബ്സൈറ്റ്@ www.areklm.com #മൊബൈൽ & #ബിസനസ്_വാട്സാപ്പ്@ 00917907048573 #ഇ_മെയിൽ@ areklm0076@gmail.com
മുഴുവൻ ബീൻസ് വാങ്ങുകയും നിങ്ങളുടെ സ്വന്തം കാപ്പി പൊടിക്കുകയും ചെയ്യുന്നത് പ്രീ-ഗ്രൗണ്ട് കോഫിയുടെ പുതുമ ഉറപ്പാക്കുന്നു. നിങ്ങൾക്ക് കോഫി ഗ്രൈൻഡ് പരീക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിലും ഗ്രൈൻഡറിൽ നിക്ഷേപിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ന്യൂട്രിബുള്ളറ്റ് പോലെ നിങ്ങൾക്ക് ഇതിനകം വീട്ടിൽ തന്നെ സ്വന്തമായുള്ള ഉപകരണങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം. കാപ്പിക്കുരു പൊടിക്കുമ്പോൾ, ന്യൂട്രിബുള്ളറ്റുകൾ അതിശയകരമാംവിധം ഫലപ്രദമാണ്. കാപ്പിക്കുരു ഉൾപ്പെടെ മിക്കവാറും എന്തിനും ഉപയോഗിക്കാൻ കഴിയുന്ന ശക്തവും മോടിയുള്ളതുമായ യന്ത്രങ്ങളാണ് അവ. ന്യൂട്രിബുള്ളറ്റിന്റെ കാര്യക്ഷമത അതിന്റെ മില്ലിംഗ് ബ്ലേഡിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അത് പലതരം കാപ്പിക്കുരു മുറിക്കാൻ പര്യാപ്തമാണ്. നിങ്ങൾ എങ്ങനെയാണ് ഒരു ന്യൂട്രിബുള്ളറ്റിൽ കോഫി ബീൻസ് പൊടിക്കുന്നത്? നിങ്ങളുടെ കാപ്പിക്കുരു പൊടിക്കുക a ന്യൂട്രിബുള്ളറ്റ് ശരിയായി ചെയ്താൽ ലളിതമാക്കാം. നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ആരംഭിക്കുന്നതിനുള്ള കുറച്ച് ലളിതമായ ഘട്ടങ്ങൾ ഇതാ: നിങ്ങളുടെ ന്യൂട്രിബുള്ളറ്റിന്റെ മാനുവൽ വായിച്ച് നിർദ്ദേശിച്ച പ്രകാരം മില്ലിംഗ് ബ്ലേഡ് അറ്റാച്ചുചെയ്യുക, എന്നാൽ നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ യൂണിറ്റ് അൺപ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക! ന്യൂട്രിബുള്ളറ്റ് കണ്ടെയ്‌നറിൽ മാക്‌സ് ലൈനിന് തൊട്ടുതാഴെയായി ബീൻസ് നിറച്ച് ലിഡ് അടയ്ക്കുക. നിങ്ങൾ പ്ലഗ് ഇൻ ചെയ്യുമ്പോൾ ബ്ലെൻഡർ വെള്ളത്തിൽ നിന്ന് അകലെയാണെന്ന് ഉറപ്പാക്കുക. നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥിരതയിലേക്ക് ബീൻസ് പൊടിക്കുക, നിങ്ങൾ പൊടിച്ച് കഴിഞ്ഞാൽ, ബ്ലേഡുകളുടെ ചലനം നിർത്താൻ അനുവദിക്കുന്നതിന് ഏകദേശം പത്ത് സെക്കൻഡ് നേരത്തേക്ക് ബ്ലെൻഡറിൽ ലിഡ് വയ്ക്കുക, തുടർന്ന് അത് അൺപ്ലഗ് ചെയ്യുക. വലിയ ബീൻ കണങ്ങൾ അടിയിലേക്ക് താഴുകയും ചെറുതും നേർത്തതുമായ പൊടികൾ മുകളിലേക്ക് ഉയരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ലിഡ് അടച്ച് ബ്ലെൻഡർ കുലുക്കുക. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ കപ്പ് ബ്രൂ ആസ്വദിക്കാം! അല്ലെങ്കിൽ പിന്നീട് വായു കടക്കാത്ത പാത്രത്തിൽ ഗ്രൗണ്ട് സൂക്ഷിക്കാം. ഒരു ന്യൂട്രിബുള്ളറ്റ് ഉപയോഗിച്ച് ഏത് തരത്തിലുള്ള ഗ്രൈൻഡുകൾ സാധ്യമാണ്? ഒരു ന്യൂട്രിബുള്ളറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് മിക്ക സ്ഥിരതകളും നേടാൻ കഴിയും, എന്നാൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന സ്ഥിരത നിങ്ങളുടെ ബീൻസ് എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നാടൻ പൊടിക്കുക നിങ്ങൾ ഒരു പെർകോളേറ്ററോ ഫ്രഞ്ച് പ്രസ്സോ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ഗ്രൈൻഡ് പരുക്കൻ ആയിരിക്കണം, കടൽ ഉപ്പിന്റെ സ്ഥിരത ഉണ്ടായിരിക്കണം. കണ്ടെയ്നർ ഏകദേശം മുക്കാൽ ഭാഗം നിറയ്ക്കുക, തുടർന്ന് ന്യൂട്രിബുള്ളറ്റ് രണ്ടോ മൂന്നോ തവണ പൾസ് ചെയ്യുക. ഒരു പരുക്കൻ ഗ്രൈൻഡ് നേടാൻ ശ്രമിക്കുമ്പോൾ അമിതമായി പൊടിക്കുന്നത് വളരെ എളുപ്പമായതിനാൽ ശ്രദ്ധിക്കുക. ഇടത്തരം പൊടിക്കുക സ്റ്റോറിൽ നിന്ന് വാങ്ങിയ പ്രീ-ഗ്രൗണ്ട് കോഫിയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന അതേ സ്ഥിരതയാണ് മീഡിയം ഗ്രൈൻഡ്. ഈ ഗ്രൈൻഡ് സാധാരണയായി സിഫോൺ ബ്രൂവറുകൾക്കും ഡ്രിപ്പ് കോഫി നിർമ്മാതാക്കൾക്കും മികച്ചതാണ്. നിങ്ങൾ ലക്ഷ്യമിടാൻ ആഗ്രഹിക്കുന്ന സ്ഥിരത ബീച്ച് മണലിന് സമാനമാണ്. ഇത് നേടുന്നതിന്, കണ്ടെയ്നറിന്റെ മുക്കാൽ ഭാഗവും കാപ്പിക്കുരു കൊണ്ട് നിറയ്ക്കുക, തുടർന്ന് ഒരു സെക്കൻഡ് പൊട്ടിത്തെറിയിൽ അഞ്ച് തവണ പൾസ് ചെയ്യുക. നന്നായി പൊടിക്കുക ഫൈൻ ഗ്രൈൻഡ് കോഫിയാണ് എസ്പ്രസ്സോ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ സ്ഥിരത കൈവരിക്കാൻ ന്യൂട്രിബുള്ളറ്റ് 10-സെക്കൻഡ് ഇടവേളകളിൽ 1-2 മിനിറ്റ് പ്രവർത്തിപ്പിക്കേണ്ടതുണ്ട്, കൂടാതെ കണ്ടെയ്നർ അടിത്തറയിൽ നിന്ന് നീക്കം ചെയ്യുകയും ഇടവേളകൾക്കിടയിൽ കുലുക്കുകയും വേണം. “ടർക്കിഷ്” ഗ്രൈൻഡ്സ് എന്നും അറിയപ്പെടുന്ന അധിക-ഫൈൻ ഗ്രൗണ്ടുകൾ സാധാരണയായി ഒരു സെസ്വെയിലോ ഐബ്രിക്കിലോ കാപ്പി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഈ ഇനം പ്രത്യേകിച്ച് മികച്ചതാണ്, പൊടിച്ച പഞ്ചസാരയുടെ സ്ഥിരതയുണ്ട്. മുഴുവൻ കാപ്പിക്കുരു കൊണ്ട് ഘടന കൈവരിക്കാൻ, 10-15 സെക്കൻഡ് ഇടവേളകളിൽ രണ്ട് മിനിറ്റിലധികം ന്യൂട്രിബുള്ളറ്റ് പ്രവർത്തിപ്പിക്കുക. കണ്ടെയ്നർ നീക്കം ചെയ്ത് ഗ്രൗണ്ടുകൾ തുല്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഹ്രസ്വമായി കുലുക്കുക. ചിത്രത്തിന് കടപ്പാട്: വ്ലാഡ് അന്റോനോവ്, ഷട്ടർസ്റ്റോക്ക് ഒരു ഗ്രൈൻഡറും ന്യൂട്രിബുള്ളറ്റും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു ഗ്രൈൻഡറും ബ്ലെൻഡറും ഭക്ഷണ പദാർത്ഥങ്ങൾ കലർത്താൻ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളാണെങ്കിലും അവയ്ക്ക് ചില വ്യത്യാസങ്ങളുണ്ട്. കോഫി ബീൻസ്, നട്‌സ് എന്നിവ പോലുള്ള ഉണങ്ങിയതും കടുപ്പമുള്ളതുമായ ചേരുവകൾ പൊടിക്കാനാണ് ഗ്രൈൻഡർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, സാധാരണയായി ഒന്നിലധികം ഗ്രൈൻഡ് ക്രമീകരണങ്ങളോടെയാണ് ഇത് വരുന്നത്. ഗ്രൈൻഡ് ചേമ്പറുകൾ നീക്കം ചെയ്യാവുന്നവയാണ്. അവയ്ക്ക് സാധാരണയായി ചെറിയ പാത്രങ്ങളുണ്ട്, അവ ശാന്തവും ചൂടാകാത്തതുമായ കോണാകൃതിയിലുള്ള ബർറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഒരു ന്യൂട്രിബുള്ളറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, സാധാരണയായി പഴങ്ങൾ പോലെ മൃദുവായ മിശ്രിത ചേരുവകൾ സംയോജിപ്പിക്കാനാണ്, എന്നാൽ അവയ്ക്ക് കാപ്പിക്കുരു പോലുള്ള കഠിനമായ പദാർത്ഥങ്ങളെ പൊടിക്കാൻ കഴിയുന്ന ശക്തമായ ബ്ലേഡുകൾ ഉണ്ട്. ബ്ലെൻഡറുകളിൽ ഫ്ലാറ്റ് ബർറുകൾ സജ്ജീകരിച്ചിരിക്കുന്നു, അത് ചൂടാക്കുകയും അൽപ്പം ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു, അവ സാധാരണയായി മിശ്രിത ചേരുവകൾ സൂക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു നീണ്ട കണ്ടെയ്‌നറുമായാണ് വരുന്നത്. കാപ്പി പൊടിക്കുന്നതിന് ഏറ്റവും മികച്ച ന്യൂട്രിബുള്ളറ്റ് മോഡലുകൾ ഏതാണ്? ന്യൂട്രിബുള്ളറ്റ് ഒരു ചെറിയ വൈവിധ്യമാർന്ന മോഡലുകൾ നിർമ്മിക്കുന്നു, പക്ഷേ എല്ലാം കാപ്പിക്കുരു പൊടിക്കുന്നതിന് അനുയോജ്യമല്ല. ന്യൂട്രിബുള്ളറ്റ് 600: ന്യൂട്രിബുള്ളറ്റ് 600 ആണ് യഥാർത്ഥ ഡിസൈൻ. ഇത് ചെറുതും ശക്തവുമാണ് കൂടാതെ ആവശ്യമായ എല്ലാ ആക്‌സസറികളുമായും വരുന്നു. യഥാർത്ഥ മോഡലിൽ 600-വാട്ട് മോട്ടോറും 24-ഔൺസ് കപ്പും ഉണ്ട്, ഇത് കാപ്പിക്കുരു പൊടിക്കുന്നതിന് അനുയോജ്യവും ഉപയോഗിക്കാൻ വളരെ ലളിതവുമാക്കുന്നു. എന്നിരുന്നാലും, മോഡൽ എക്സ്ട്രാക്റ്റർ ബ്ലേഡിനൊപ്പം മാത്രമേ വരുന്നുള്ളൂ, ഇത് പൊടിക്കുന്നതിന് പര്യാപ്തമല്ല, നിങ്ങളുടെ ബീൻസ് പൊടിക്കാൻ നിങ്ങൾ ഒരു മില്ലിങ് ബ്ലേഡ് പ്രത്യേകം വാങ്ങേണ്ടതുണ്ട്. ന്യൂട്രിബുള്ളറ്റ് പ്രോ 900: ഈ മോഡൽ അതിന്റെ 900-വാട്ട് മോട്ടോർ ഉള്ള യഥാർത്ഥ മോഡലിനേക്കാൾ അൽപ്പം ശക്തമാണ്. ഇത് ബീൻസ് പൊടിക്കുന്നതിന് മികച്ച 32-ഔൺസ് കപ്പിനൊപ്പം വരുന്നു. എന്നിരുന്നാലും, യഥാർത്ഥ മോഡൽ പോലെ, മില്ലിങ് ബ്ലേഡ് പ്രത്യേകം വിൽക്കുന്നു. ന്യൂട്രിബുള്ളറ്റ് പ്രോ പ്ലസ് 1200: നിങ്ങൾ ഊഹിച്ചു, ഈ മോഡൽ മുമ്പത്തേതിന് സമാനമാണെങ്കിലും കൂടുതൽ ശക്തമാണ്. കപ്പ് 32 ഔൺസിൽ തുടരുന്നു, എന്നാൽ മോട്ടോർ 1200 വാട്ട്സ് ആണ്. ഇത് കൂടുതൽ ശക്തമാണെങ്കിലും, ഈ മോഡലിനൊപ്പം നിങ്ങൾ ഇപ്പോഴും ഒരു മില്ലിങ് ബ്ലേഡ് ഉപയോഗിക്കേണ്ടതുണ്ട്, നിങ്ങൾക്കറിയാവുന്നതുപോലെ, പ്രത്യേകം വിൽക്കുന്നു. ഉപസംഹാരം ഒരു ന്യൂട്രിബുള്ളറ്റ് മറ്റൊരു ഉദ്ദേശ്യത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുമ്പോൾ, കാപ്പിക്കുരു പൊടിക്കാൻ നിങ്ങൾക്ക് അതിനെ ആശ്രയിക്കാം. നിങ്ങൾ മില്ലിങ് ബ്ലേഡ് ഉപയോഗിക്കുന്നിടത്തോളം, പ്രക്രിയ ലളിതവും ഫലപ്രദവുമാണ്. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ആവശ്യമുള്ള സ്ഥിരത കൈവരിക്കുന്നതിന് നിങ്ങളുടെ ബീൻസ് ഉപയോഗിച്ച് കപ്പ് നിറച്ച് പൾസ് ചെയ്യുക എന്നതാണ്. അതിനുശേഷം, പുതുതായി ഉണ്ടാക്കിയ കാപ്പി നിങ്ങൾക്ക് ആസ്വദിക്കാം അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് നിങ്ങളുടെ മൈതാനം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.
മർസെലിനോ എന്ന നായക കഥാപാത്രം ഏകാന്ത ജീവിതം തുടരുന്ന ഒരാൾ ആയിരുന്നു. അപ്രത്യക്ഷമായി അയാളുടെ ജീവിതത്തിലേക്ക് അന്ധയായ ഒരു പെൺകുട്ടി കടന്നു വരുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രധാന കഥാപത്രങ്ങളിൽ ഒരാൾ അന്ധത അനുഭവിക്കുന്നു എന്ന ഒരു മനോവിഷമം സിനിമ കാണുന്ന പ്രേക്ഷകരിൽ ഒരു നേരവും ഉണ്ടാവാത്ത വിധം മനോഹരമായി ചിത്രം കഥ പറയുന്നു. ബന്ധങ്ങളുടെ തീവ്രത ഇത്രയേറെ മികച്ചതാക്കി അവതരിപ്പിക്കാൻ കഴിയുമോ.., അത്രയേറെ ലളിതവും മികച്ചതുമായി തന്നെ സംവിധായന് അവതരിപ്പിക്കാൻ കഴിഞ്ഞു. കൊറിയയിലെ മികച്ച പ്രണയ ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും ഓർമിക്കപെടുന്ന ഒരു മനോഹര ചിത്രമാണ് Always. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Drama, Korean, KoreanLoveFest, Romance Tagged: Giri PS Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
തമിഴ്‌നാട്ടിൽ നിന്നും കടത്താനിരുന്ന മയക്കുമരുന്നും നഷ്ടമായി..; ശ്രേയ നന്ദിനി തന്നെ ജയിച്ചു; വാൾട്ടർ ഉടൻ പിടിക്കപ്പെടും; തൂവൽസ്പർശം അടിപൊളി എപ്പിസോഡുകൾ! December 6, 2022 പ്രമുഖൻ്റെ പീഡനക്കേസ് ; JP വില്ലനോ നായകനോ?; പുത്തൻ പരമ്പര “നമ്മൾ” ; തുടക്കം തന്നെ ട്വിസ്റ്റ്! December 6, 2022 25 വർഷം മുൻപ് നാടുവിട്ടുപോയ റാണിയുടെ കാമുകൻ…; അപ്പോൾ സൂര്യ ജനിച്ചിട്ടില്ല.. ; എന്നാൽ ഇപ്പോൾ സൂര്യയ്ക്ക് എത്ര വയസായി…?; കൂടെവിടെ സീരിയലിലെ ആ മാസ്റ്റർ കണക്ക് ഇങ്ങനെ! December 6, 2022 വഴി തെറ്റാതെ സുചിടെ അടുത്തെത്തി; പിന്നെ സംഭവിച്ചത് പ്രോൺസ് ബിരിയാണിയും എരിവുള്ള മാങ്ങാകറിയും…. ; ബിഗ് ബോസ് താരങ്ങളുടെ ആഘോഷം! December 6, 2022 അമേരിക്കന്‍ സംഗീതജ്ഞ ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നയാളെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ December 6, 2022 തനിക്ക് ഡാന്‍സിന്റേയും ആക്ഷന്റേയും കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ള രണ്ട് താരങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് വിശാല്‍ December 6, 2022 ‘അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം’; മഞ്ജുവിനെ കുറിച്ച് സംവിധായകന്‍ December 6, 2022 പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണം; സൊനാക്ഷി സിന്‍ഹയെ ചിത്രത്തില്‍ നിന്നും മാറ്റി നന്ദമൂരി ബാലകൃഷ്ണ December 6, 2022 എല്ലാം അമ്മയോട് പറയണമെന്നുണ്ടായിരുന്നു, അമ്മയുടെ കയ്യില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി; കുട്ടിക്കാല ഓര്‍മ്മ പങ്കുവെച്ച് നവ്യ നായര്‍ December 6, 2022 ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ, എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് ; കാവ്യ മാധവൻ December 6, 2022 Trending News ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ serial news കൂടെവിടെ സീരിയലിൽ ഇനി ഭാസിപ്പിള്ള ഇല്ല ; മരണത്തിന് ദിവസങ്ങൾ മുൻപും ഷൂട്ടിങ്ങും ഡബ്ബിങ്ങും… ; കൊച്ചുപ്രേമന്റെ വിയോഗത്തിൽ കൂടെവിടെ സീരിയൽ അണിയറപ്രവർത്തകർ! Malayalam എന്നോടത്രയും സ്‌നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബസമേതം എന്റെ വീട്ടിലേക്ക് വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിലൊരു തീരുമാനമെടുക്കുകയും ചെയ്യൂ, എന്നിട്ട് നമുക്ക് എല്ലാവര്‍ക്കും ഉന്നമനത്തിലോട്ട് പോവാം; ഗോപി സുന്ദർ Actress നീ യു കെയിൽ പോയ ശേഷം എന്റെ വാർഡ്രോബിൽ ഒന്നുമില്ല, നീ എന്റെ കമ്മലുകളും ലിപ്സ്റ്റികും എടുക്കുമ്പോൾ എനിക്കു ദേഷ്യവരുന്ന പോലെ നിന്റെ ഷോട്സ് ഞാൻ അണിയുന്നത് നിനക്കും ഇഷ്ടമല്ലായിരുന്നു; സഹോദരിയ്ക്ക് പിറന്നാളാശംസകളുമായി നമിത
പതിമൂന്നാം വയസ്സ് മുതൽ ബാഴ്‌സലോണ എന്ന ക്ലബിനൊപ്പം നിലനിന്നിരുന്ന മെസ്സി 21 വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. എന്നാൽ മെസ്സി ക്യാമ്പ് നൗവിൽ തിരിച്ചെത്തും എന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.മെസ്സിയുടെ കരാർ നീട്ടാൻ ക്ലബിന് സാമ്പത്തികമായി കഴിയാതെ വന്നതോടെ വേദനാജനകമായ വേർപിരിയൽ സഹിക്കുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായില്ല.എന്നിരുന്നാലും, 2023-ൽ PSG കരാർ അവസാനിക്കുമ്പോൾ മെസ്സി ബാഴ്‌സലോണയിൽ വീണ്ടും ചേരാനുള്ള സാധ്യതകൾ ആരും തള്ളിക്കളയുന്നില്ല . 2021 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രസിഡന്റ് സ്ഥാനാർത്ഥി വിക്ടർ ഫോണ്ട് മെസ്സിക്ക് തിരിച്ചുവരാനുള്ള വഴികൾ ആസൂത്രണം ചെയ്യാൻ ക്ലബ്ബിനെ പ്രേരിപ്പിചു കൊണ്ടിരിക്കുകയാണ്. “മെസ്സി ബാഴ്സയിൽ നിന്നും പോയത് മുന്നിലത്തെ വാതിലിലൂടെയാണ് ആ നിമിഷം മുതൽ, 2023 ൽ മെസ്സി എങ്ങനെ ബാഴ്‌സലോണയിലേക്ക് മടങ്ങിവരുമെന്ന് ക്ലബ് ചിന്തിക്കണം” .മെസ്സിയുടെ വിടവാങ്ങൽ തനിക്കും ക്ലബിനും സങ്കടകരമായിരുന്നു, കാരണം ഇരു പാർട്ടികളും ഒരു കരാറിൽ ഏർപ്പെടാനും അർജന്റീനിയൻ തന്നെ ഗണ്യമായ ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറായിരുന്നു ഫോണ്ട് RAC-1-ൽ പ്രസ്താവിച്ചു. എന്നിരുന്നാലും, താൻ ഒരിക്കലും ബാഴ്സ വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് മെസ്സി തുറന്ന് പറഞ്ഞിട്ടുണ്ട്, അടുത്തിടെ ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം തുറന്ന പറയുകയും ചെയ്തു , കായിക ഡയറക്ടറുടെ റോളിൽ ബാഴ്സയിലെത്താനാണ് മെസ്സി ശ്രമിക്കുന്നത് . കളി അവസാനിപ്പിക്കുന്നതിന് ശേഷം ജീവിതത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങുമ്പോൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ മെസ്സി താല്പര്യപെടുന്നുണ്ട്.ഒരു ദിവസം ബാഴ്‌സയിലേക്ക് മടങ്ങിവരുമോ എന്ന് സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു: “അതെ, ക്ലബ്ബിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു”. “എപ്പോഴെങ്കിലും ഒരു സ്‌പോർട്‌സ് ഡയറക്ടറാകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ബാഴ്‌സലോണയിലായിരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അല്ലെങ്കിൽ അത് മറ്റെവിടെയെങ്കിലും ആവും “.”സാധ്യതയുണ്ടെങ്കിൽ, എനിക്ക് കഴിയുന്നതിൽ വീണ്ടും സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇത് ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്, അത് നല്ല നിലയിൽ തുടരാനും വളരാനും ലോകത്തിലെ മികച്ച ഒന്നായി തുടരാനും ഞാൻ ആഗ്രഹിക്കുന്നു.”ഓഗസ്റ്റിൽ ഒരു വര്ഷം കൂടി നീട്ടാനുള്ള ഓപ്‌ഷനിൽ രണ്ടു വർഷത്തെ കരാറാണ് മെസ്സി പിഎസ്ജി യിൽ ഒപ്പുവെച്ചത്.തന്റെ ബാല്യകാല ടീമായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ വീണ്ടും കളിക്കാനുള്ള ആഗ്രഹം പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതിനാൽ, തന്റെ കരിയറിലെ അവസാന ക്ലബ് PSG ആയിരിക്കുമോ എന്ന് അർജന്റീനിയൻ സ്ഥിരീകരിച്ചിട്ടില്ല. മെസ്സി യുടെ വിടവാങ്ങലിന്റെ സ്വഭാവം നിലവിലെ പ്രസിഡന്റ് ജോവാൻ ലാപോർട്ടയും തമ്മിലുള്ള ബന്ധം വഷളാക്കിയെങ്കിലും, മുഖ്യ പരിശീലകനായി സാവി ഹെർണാണ്ടസിന്റെ തിരിച്ചുവരവ് അദ്ദെഅഹത്തിന്റെ സാധ്യതയുള്ള തിരിച്ചുവരവിൽ നിർണായകമാവും. Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
https-www-manoramaonline-com-web-stories-local-features 4e5e34qntl6t5in5feai836j17 web-stories 5ecmuhgsetsft0oq0ath1q4251 https-www-manoramaonline-com-web-stories-local-features-2022 ഉരുൾപൊട്ടിയെത്തിയ വെള്ളവും കല്ലും മണ്ണും മരങ്ങളും വീടിന് ഇരുവശത്തു കൂടിയും കുത്തിയൊഴുകിയതിന്റെ ഞെട്ടൽ ഇനിയും ഇവിടെ വിട്ടുപോയിട്ടില്ല നിമിഷങ്ങൾകൊണ്ട് വീടിനകത്ത് മണ്ണും ചെളിയും നിറഞ്ഞു. താമസിച്ചിരുന്ന ഷെഡും ലൈഫിൽ നിർമാണം തുടങ്ങിയ വീടും ഉൾപ്പടെയുള്ളവയാണ് കണ്ണൂർ കണിച്ചാർ മേഖലയിൽ നഷ്ടമായത്. കനത്ത മഴ തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വീടിനോടു ചേർന്നുള്ള ചെറിയ തോട്ടിലൂടെ പതിവിലും അധികം വെള്ളം ഒഴുകി എത്തിയത് കണ്ടപ്പോഴും ഉരുൾപൊട്ടൽ ഉണ്ടാകുമെന്നു കരുതിയില്ല.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
സമൂഹവും സിവിൽ സർവീസും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ച് അക്ഷരാർത്ഥത്തിൽ തലസ്ഥാനനഗരിയെ ചെങ്കടലാക്കി. തിരുവനന്തപുരം നോർത്ത് – സൗത്ത് ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനം പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളും സ്കൈ ബാനറുകളുമായി മൂന്ന് വരിയായി നീങ്ങിയ പ്രകടനം സെക്രട്ടറിയേറ്റിനു മുന്നിലെ ധർണ്ണാ കേന്ദ്രത്തിലെത്തിയിട്ടും പിൻനിര ചലിച്ചു തുടങ്ങിയിരുന്നില്ല. വനിത ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തമായിരുന്നു മറ്റൊരു സവിശേഷത. സെക്രട്ടറിയേറ്റിനു മുന്നിലെ ധർണ്ണ NGO യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻെറ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക, PFRDA നിയമം പിൻവലിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി മെയ് 26 ന്‌ ജില്ലാ മാർച്ചും ധർണയും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. മറ്റുജില്ലകളിൽ നിശ്ചയിച്ചപ്രകാരം പ്രക്ഷോഭം നടന്നെങ്കിലും തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ പരിപാടി മെയ് 27 ലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ സാധാരണക്കാരെയും തൊഴിലെടുത്ത് ജീവിക്കുന്ന വരെയും കടപുഴക്കുമ്പോൾ നിലനിൽപ്പിനായുള്ള പരിശ്രമത്തിൽ പിടിവള്ളിയാകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻെറ ബദൽ നയങ്ങളാണ്.കേന്ദ്രവും ഇതര സംസ്ഥാന സർക്കാരുകളും നവലിബറൽ നയങ്ങളുടെ പേരിൽ തസ്തിക വെട്ടിക്കുറച്ചും ഒഴിവുകൾ നികത്താതെയും കരാർ – കാഷ്വൽ നിയമനങ്ങൾ വ്യാപകമാക്കിയും സിവിൽ സർവീസിനെ തകർക്കുമ്പോൾ കേരളം സിവിൽ സർവീസിനെ ശാക്തീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നു.സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണം ഫലപ്രദമാക്കാൻ കഴിയും വിധം സിവിൽ സർവീസിനെ ജനോന്മുഖം ആക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട് ….തൊഴിൽപരമായ ഉത്തരവാദിത്വങ്ങൾ കാര്യക്ഷമതയോടെഏറ്റെടുക്കുന്നതും ജനപക്ഷബദലിന് പിന്തുണ നൽകുന്നതും നവലിബറൽ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമാണ് എന്ന തിരിച്ചറിവോടെയാണ് ജീവനക്കാർ മാർച്ചിലും ധർണയിലും അണിനിരന്നത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത ഏവരേയും എൻജിഒ യൂണിയൻ അഭിവാദ്യം ചെയ്തു കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
വീട്ടിലും ജോലി സ്ഥലത്തുമൊക്കെ ദൈവങ്ങളുടെ വിഗ്രഹം സ്ഥാപിക്കാറുണ്ടെങ്കിലും അത് ശരിയായ സ്ഥലത്ത് അല്ലെങ്കില്‍ അത് നിങ്ങളുടെ ജോലിയെയും ലാഭത്തെയും പ്രതികൂലമായി ബാധിക്കും ക്ഷേത്രമോ പൂജാമുറിയോ എപ്പോഴും ഈഷാൻ കോണിലോ കിഴക്കോട്ടോ ആയിരിക്കണമെന്ന് വാസ്തു വിദഗ്ധ വിദഗ്ധർ വ്യക്തമാക്കുന്നത് നിങ്ങളുടെ കടയുടെയോ ഓഫീസിന്റെയോ ഫാക്ടറിയുടെയോ പ്രവേശന വാതില്‍ പാത്രങ്ങളോ മറ്റേതെങ്കിലും അലങ്കാര വസ്തുക്കളോ ഉപയോഗിച്ച് അലങ്കരിക്കാന്‍ പാടില്ല. നല്ല ബിസിനസ്സ് അവസരങ്ങളെ പരിമിതപ്പെടുത്താൻ ഇത് വഴിയൊരുക്കും എന്നതിനാല്‍ ഇവ എത്രയും പെട്ടെന്ന് നീക്കം ചെയ്യുക. നിങ്ങളുടെ ഓഫീസിലോ ഷോപ്പിലോ നിങ്ങൾ ഇരിക്കുന്ന സ്ഥലമാണ് നിങ്ങളുടെ ബിസിനസ്സിന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. നിങ്ങളുടെ മുറി എപ്പോഴും തെക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കണം അല്ലെങ്കിൽ നിങ്ങൾക്ക് വടക്ക് ദിശയിലേക്ക് അഭിമുഖമായി ഇരിക്കാം. ആരാധനാലയങ്ങള്‍ പിറകില്‍ വരുന്ന രീതിയില്‍ ഇരിക്കരുത്. ഒരിക്കലും നിങ്ങളുടെ സീറ്റിന്റെ പിൻഭാഗത്ത് ദൈവത്തിന്റെ വിഗ്രഹങ്ങൾ സ്ഥാപിക്കരുത്.
ഞങ്ങൾ‌ക്കറിയാവുന്നതുപോലെ, പരസ്യത്തിന്റെ ഏറ്റവും ഫലപ്രദമായ മാർ‌ഗ്ഗം ഇൻറർ‌നെറ്റിലൂടെ ചരക്കുകളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇന്ന്, വാണിജ്യ വെബ്‌സൈറ്റ് ഇല്ലാതെ ഒരു കമ്പനി കണ്ടെത്തുന്നത് അസാധ്യമാണ്, കാരണം ഇത് ബിസിനസിന്റെ പ്രധാന ആവശ്യകതയാണ്. എന്നാൽ ഒരു വെബ്‌സൈറ്റ് ഉള്ളത് അതിന്റെ പ്രമോഷൻ ഇല്ലാതെ വിജയം ഉറപ്പുനൽകുന്നില്ല. വെബ്‌സൈറ്റ് പ്രമോഷൻ ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, ഇത് ഒരു പ്രൊഫഷണൽ എസ്.ഇ.ഒ കമ്പനിക്ക് മാത്രമേ നിറവേറ്റാൻ കഴിയൂ. സ്വന്തം പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിയാത്ത വഞ്ചകരോട് നിങ്ങളുടെ വെബ്‌സൈറ്റിനെ ഒരിക്കലും വിശ്വസിക്കരുത്. ഒരു വെബ്‌സൈറ്റ് പ്രമോഷണൽ സേവനമെന്ന നിലയിൽ എസ്.ഇ.ഒ ഒപ്റ്റിമൈസേഷൻ ശരിയായി സെമാൾട്ടിന്റെ ഉടമസ്ഥതയിലാണ് . വാസ്തവത്തിൽ, സെമാൽറ്റ് എസ്.ഇ.ഒ ഒപ്റ്റിമൈസേഷൻ മാത്രമല്ല, ആത്യന്തിക സമ്പുഷ്ടീകരണത്തിനുള്ള തന്ത്രപരമായ നടപടിയാണ്. പരിചയസമ്പന്നരായ സൈറ്റ് ഉടമകൾ അവരുടെ വെബ്‌സൈറ്റുകളുമായി സ്വന്തമായി പ്രവർത്തിക്കാൻ ശ്രമിക്കുകയോ ഈ ഫീൽഡിലെ ഡാബ്ലർമാരെ വിശ്വസിക്കുകയോ ചെയ്തിരുന്നു. തൽഫലമായി, അവരുടെ ബിസിനസ്സ് നശിച്ചു. അത്തരം ഓരോ സാഹചര്യത്തിലും ആളുകൾ അവരുടെ വെബ്‌സൈറ്റുകൾ സംരക്ഷിക്കാൻ സെമാൾട്ടിനോട് അപേക്ഷിച്ചു, ഞങ്ങൾ നിരസിച്ചില്ല. ഞങ്ങൾ അക്ഷരാർത്ഥത്തിൽ അവരുടെ സൈറ്റുകൾ സ്ലോയിൽ നിന്ന് പുറത്തെടുത്ത് തിരയൽ എഞ്ചിന്റെ ഉയർന്ന സ്ഥാനങ്ങളിലേക്ക് തള്ളി. ആയിരക്കണക്കിന് ഉപഭോക്താക്കളിൽ നിന്നുള്ള പോസിറ്റീവ് ഫീഡ്‌ബാക്ക് ഉൾപ്പെടെ ഞങ്ങളുടെ വെബ്‌സൈറ്റിൽ ഈ കേസുകൾ നിങ്ങൾ നന്നായി വായിക്കും. സെമാൾട്ടിന് വിശാലമായ അനുഭവവും ഉയർന്ന പ്രൊഫഷണലിസവും ഉണ്ട്, മാത്രമല്ല ഏത് സങ്കീർണ്ണതയുടെയും ചുമതലയെ നേരിടാനും കഴിയും. നിങ്ങൾക്ക് എസ്.ഇ.ഒ ഒപ്റ്റിമൈസേഷൻ ഉപയോഗിച്ച് വിജയിക്കാനാകും, പക്ഷേ നിങ്ങൾ സെമാൾട്ട് ഉപയോഗിച്ച് ചെയ്താൽ മാത്രം മതി. കട്ടിംഗ് എഡ്ജ് എസ്.ഇ.ഒ സാങ്കേതികവിദ്യ ഇല്ലാതെ, നിങ്ങൾ ആഗ്രഹിച്ച ഫലം നേടില്ല. എന്നിരുന്നാലും, വിജയം ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ മാത്രം ആശ്രയിക്കുന്നില്ല. സമയങ്ങൾ പാലിച്ച് ഒപ്റ്റിമൈസേഷൻ സ്കീമുകൾ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നൂതന സാങ്കേതികവിദ്യകൾ പ്രയോഗിച്ച് വെബ്‌സൈറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ രീതികൾ സെമാൽറ്റ് നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. എസ്.ഇ.ഒ പ്രമോഷന്റെ നേതാവും വെബ് ഡെവലപ്മെൻറ് രംഗത്ത് ഒരു ആഗോള ഭീമനുമായി കമ്പനി സ്വയം സ്ഥാപിച്ചു. എല്ലാ സ്പെഷ്യലൈസേഷനുകളിലും ലോകോത്തര പ്രൊഫഷണലുകൾ സെമാൾട്ട് ടീമിൽ ഉൾപ്പെടുന്നു. ഓരോ സ്പെഷ്യലിസ്റ്റിനും നിരവധി ഭാഷകൾ സംസാരിക്കാൻ കഴിയും കൂടാതെ എസ്.ഇ.ഒ ഒപ്റ്റിമൈസേഷനിൽ ധാരാളം അനുഭവങ്ങളുണ്ട്. പരിചയസമ്പന്നരായ മാനേജർമാർ, യോഗ്യതയുള്ള എസ്.ഇ.ഒ വിദഗ്ധർ, ഐടി സ്പെഷ്യലിസ്റ്റുകൾ, കഴിവുള്ള കോപ്പിറൈറ്റർമാരുടെ സംഘം എന്നിവരാണ് ഇവർ. കൂടാതെ, ഉയർന്ന നിലവാരമുള്ള ഡിസൈനർമാരും ടീമിൽ പ്രവർത്തിക്കുന്നു. തന്ത്രപരമായ പരിഹാരം തിരഞ്ഞെടുക്കുന്നതിന് മുമ്പ്, വെബ്‌സൈറ്റിന്റെ പ്രമോഷന്റെ കാര്യക്ഷമതയെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും വിദഗ്ദ്ധർ കണക്കിലെടുക്കുന്നു. ഓരോ സൈറ്റും ഒരു പുതിയ സമീപനമാണ്, അത് വ്യക്തിഗത സമീപനവും ഒപ്റ്റിമൈസേഷൻ രീതിയും ആവശ്യമാണ്. എസ്.ഇ.ഒ പ്രമോഷൻ സെർച്ച് എഞ്ചിനുകളിലെ സൈറ്റിന്റെ എസ്.ഇ.ഒ-പ്രൊമോഷൻ ഇന്റർനെറ്റ് വഴി അവരുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന മിക്ക ബിസിനസുകൾക്കും അനുയോജ്യമാണ്. സെർച്ച് എഞ്ചിനിൽ ദീർഘനേരം വേരൂന്നാനും സന്ദർശകരുടെ എണ്ണം തുടർച്ചയായി വർദ്ധിപ്പിക്കാനും ഇത് ഒരു ഫലപ്രദമായ മാർഗമാണ്. സെർച്ച് എഞ്ചിൻ വെബ്‌സൈറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആന്തരികവും ബാഹ്യവുമായ ഒപ്റ്റിമൈസേഷൻ പ്രവർത്തനങ്ങളുടെ ഒരു കൂട്ടമാണ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (എസ്.ഇ.ഒ). അതിനാൽ, ഒരു വെബ്‌സൈറ്റിനെ സെർച്ച് എഞ്ചിനുകൾക്ക് നന്നായി റാങ്ക് ചെയ്യാൻ കഴിയും, അത് സങ്കീർണ്ണമായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഒരു വെബ്‌സൈറ്റ് ഉള്ളത് പ്രൊമോട്ട് ചെയ്യാതെ തന്നെ അർത്ഥമാക്കുന്നില്ല. ഒപ്റ്റിമൈസേഷൻ ഇല്ലാതെ, ട്രാഫിക് ആകർഷിക്കുന്ന മറ്റ് രീതികൾ ഉപയോഗിക്കാതിരുന്നാൽ റിസോഴ്സ് ട്രാഫിക് വളരെ കുറവോ പൂജ്യമോ ആയിരിക്കും. ഉപഭോക്താക്കളെയും പങ്കാളികളെയും തിരയുന്ന ഇൻറർനെറ്റിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പോകുന്ന ആർക്കും എസ്.ഇ.ഒ അനുയോജ്യമാണ്. തിരയൽ ഒപ്റ്റിമൈസേഷനും വെബ്‌സൈറ്റുകളുടെ പ്രമോഷനും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. അൽ‌ഗോരിതംസ് റാങ്കിംഗ് മെച്ചപ്പെടുന്നു, പുതിയ അനലിറ്റിക്സ് സേവനങ്ങൾ‌ ഉയർന്നുവരുന്നു, അതുപോലെ തന്നെ പ്രവൃത്തികളുടെ ഫലങ്ങൾ‌ ട്രാക്കുചെയ്യുകയും ചെയ്യുന്നു. എസ്.ഇ.ഒ ഒപ്റ്റിമൈസേഷൻ സിസ്റ്റത്തിന്റെ വികസനത്തിന് സെമാൽറ്റ് വലിയ സംഭാവന നൽകുന്നു. സെർച്ച് എഞ്ചിനുകളിലെ വെബ്‌സൈറ്റിന്റെ എസ്‌ഇ‌ഒ പ്രമോഷനിൽ മൂന്ന് പ്രധാന മേഖലകൾ ഉൾപ്പെടുന്നു: ബാഹ്യ, ആന്തരിക ഒപ്റ്റിമൈസേഷൻ, വിശകലന ഏറ്റെടുക്കൽ. ഓരോ ദിശയിലും ഒരു നിശ്ചിത ശ്രേണിയിൽ ചെയ്യേണ്ട വ്യത്യസ്ത പ്രവർത്തനങ്ങൾ അടങ്ങിയിരിക്കുന്നു. വെബ്‌സൈറ്റ് ഒപ്റ്റിമൈസേഷൻ മെച്ചപ്പെടുത്തുന്നതിൽ ഒരു പതിറ്റാണ്ട് അനുഭവത്തിന് നന്ദി, സെമാൾട്ട് ഓട്ടോ എസ്.ഇ.ഒ, ഫുൾ എസ്.ഇ.ഒ, അതുല്യ വെബ്‌സൈറ്റ് ഓഡിറ്റ് അനലിറ്റിക്‌സ് എന്നിവ പോലുള്ള സങ്കീർണ്ണമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ കാമ്പെയ്‌നുകൾ പ്രവർത്തിപ്പിക്കുന്നത് തിരയൽ എഞ്ചിനിലെ ഉയർന്ന സ്ഥാനങ്ങളിലേക്ക് വേഗത്തിൽ കയറുന്നു. അവ ഓരോന്നും സൂക്ഷ്മമായി പരിശോധിക്കുക. ഓട്ടോ എസ്.ഇ.ഒ കാമ്പെയ്ൻ സെർച്ച് എഞ്ചിനിലെ ഉയർന്ന സ്ഥാനങ്ങളിലേക്ക് വെബ്‌സൈറ്റ് നീക്കുന്നതിനുള്ള മികച്ച പരിഹാരമാണ് ഓട്ടോസിയോയെന്ന് മിക്ക വെബ്‌സൈറ്റ് ഉടമകൾക്കും പൂർണ വിശ്വാസമുണ്ട്. ഇത് ആകസ്മികമല്ല, കാരണം ഈ കാമ്പെയ്‌നിലൂടെ വിജയിക്കാൻ കഴിഞ്ഞ ഉപയോക്താക്കളുടെ എണ്ണം അതിവേഗം വളർന്നു. ഒരു സെമാൽറ്റ് സ്പെഷ്യലിസ്റ്റുമായുള്ള നിരന്തരമായ ആശയവിനിമയത്തിൽ നടത്തപ്പെടുന്ന നിർബന്ധിത പ്രവർത്തനത്തിന്റെ നിരവധി ഘട്ടങ്ങൾ ഓട്ടോ എസ്.ഇ.ഒയിൽ ഉൾപ്പെടുന്നു. വിജയകരമായ ഫലത്തിന്റെ ഉത്തരവാദിത്തം കമ്പനിയുടെ സ്പെഷ്യലിസ്റ്റുകളും ഏറ്റെടുക്കുന്നു. പ്രക്രിയയിൽ, ഒപ്റ്റിമൈസേഷൻ ആവശ്യകതകൾക്കനുസരിച്ച് വെബ്‌സൈറ്റിന്റെ കോൺഫിഗറേഷൻ മാറ്റപ്പെടും. തിരയൽ എഞ്ചിനിലെ പ്രമോഷൻ വിജയിക്കും എന്നതിൽ സംശയമില്ല. AutoSEO നായി സജ്ജമാക്കിയിരിക്കുന്ന പ്രധാന ജോലികൾ ഇതാ: ഉചിതമായ കീവേഡുകൾ തിരഞ്ഞെടുക്കുന്നു; വെബ്സൈറ്റ് വിശകലനം; വെബ്സൈറ്റ് ഗവേഷണം; വെബ്‌സൈറ്റ് പിശക് തിരുത്തൽ; നിച്ചുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലേക്ക് ലിങ്കുകൾ രൂപീകരിക്കുന്നു; റാങ്കിംഗ് നവീകരണം; ഉപഭോക്തൃ പിന്തുണ. നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തയുടൻ ഓട്ടോസിയോ കാമ്പെയ്ൻ ആരംഭിക്കുന്നു. വെബ്‌സൈറ്റ് വിശകലനം ആരംഭിക്കുന്നു, ഉടൻ തന്നെ തിരയൽ എഞ്ചിനിൽ നിങ്ങളുടെ സൈറ്റിന്റെ നിലയെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് നിങ്ങൾക്ക് ലഭിക്കും. മിക്കപ്പോഴും, വെബ്‌സൈറ്റിന്റെ ഘടനയിൽ പിശകുകൾ ഉണ്ടാകാം, അതിനാൽ ഞങ്ങളുടെ എസ്.ഇ.ഒ എഞ്ചിനീയർ വെബ്‌സൈറ്റിന്റെ എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു. പിശകുകൾ തിരിച്ചറിഞ്ഞാൽ, നിങ്ങൾക്ക് വിശദമായ റിപ്പോർട്ട് ലഭിക്കും, കൂടാതെ എസ്.ഇ.ഒ എഞ്ചിനീയർ അവ ഇല്ലാതാക്കും. ഈ പ്രക്രിയയിൽ നിങ്ങൾക്ക് മിക്കവാറും ഒരു പങ്കുമില്ല, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് എല്ലായ്പ്പോഴും കാലികമായി അറിയുക. എല്ലാ പിശകുകളും ശരിയാക്കിയ ശേഷം, ശരിയായ കീവേഡുകൾ തിരഞ്ഞെടുക്കും. വെബ്‌സൈറ്റ് ട്രാഫിക് മെച്ചപ്പെടുത്തുന്നതിനാണ് ഈ ഘട്ടം പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടം ഇന്റർനെറ്റ് ലിങ്കുകളുടെ തിരഞ്ഞെടുപ്പായിരിക്കും. ഓൺലൈൻ ലിങ്കുകളിലേക്ക് കൂടുതൽ ഉൾപ്പെടുത്തുന്നതിനാണ് ഈ ലിങ്കുകൾ ഉദ്ദേശിക്കുന്നത്. സെർച്ച് എഞ്ചിൻ അർത്ഥമില്ലാത്ത ഉള്ളടക്കം നിരസിക്കുന്നതിനാൽ, അത് പ്രസക്തവും അർത്ഥവത്തായതുമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ലിങ്കുകൾ ചേർക്കുന്നതിന് പ്രസക്തമായ വിഭവങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് സെമാൽറ്റ് സ്പെഷ്യലിസ്റ്റുകളുടെ ചുമതല. കമ്പനിയുടെ മാനേജർ സ്പെഷ്യലിസ്റ്റിന്റെ പ്രവർത്തനങ്ങൾ വ്യക്തിപരമായി നിരീക്ഷിക്കുന്നു, അതിനാൽ നിങ്ങളുടെ വെബ്‌സൈറ്റിന് ദോഷകരമായ ഒന്നും സംഭവിക്കില്ല. നിങ്ങളുടെ വെബ്‌സൈറ്റ് പൂർണ്ണമായും സുരക്ഷിതമാണ്. ഇപ്പോൾ ഞങ്ങൾ വെബ്‌സൈറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. സെമാൾട്ട് മാനേജർ ഒരു ബാഹ്യ കൺസൾട്ടന്റായി പ്രവർത്തിക്കുകയും സാങ്കേതിക എഡിറ്റുകളെക്കുറിച്ച് ശുപാർശകൾ നൽകുകയും ചെയ്യുന്നു. ഉൽ‌പാദനപരമായ ഒപ്റ്റിമൈസേഷനായി എന്ത് മാറ്റങ്ങൾ വരുത്തണമെന്ന് മറ്റൊരു റിപ്പോർട്ട് കാണിക്കുന്നു. വിദഗ്ധർ എഫ്‌ടിപി (ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ) ആക്‌സസ്സ് ഉപയോഗിക്കുന്നു. ആവശ്യമായ ക്രമീകരണങ്ങളിൽ തിരയൽ എഞ്ചിൻ മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നതിന് എഫ്‌ടിപി ആക്‌സസ്സ് ആവശ്യമാണ്. റാങ്കിംഗ് നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ, സെമാൽറ്റ് നിങ്ങളെ അറിയിക്കുകയും കീവേഡുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. കീവേഡുകൾ ഉള്ളടക്കവുമായി പൊരുത്തപ്പെടണം, ഇത് സ്പെഷ്യലിസ്റ്റും നിയന്ത്രിക്കുന്നു. പോസിറ്റീവ് ഫലങ്ങൾ നിരീക്ഷിച്ച് രേഖപ്പെടുത്തുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. AutoSEO പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രതിമാസ വില $ 99 ആണ്. ഫുൾഎസ്ഇഒ എങ്ങനെ പ്രവർത്തിക്കുന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ വെബ്‌സൈറ്റിന്റെ വിജയകരമായ പ്രമോഷന് ഉറപ്പുനൽകുന്ന ഫുൾഎസ്ഇഒ കാമ്പെയ്ൻ സെമാൾട്ട് വാഗ്ദാനം ചെയ്യുന്നു. കാമ്പെയ്‌നിൽ ബാഹ്യവും ആന്തരികവുമായ വെബ്‌സൈറ്റ് ഒപ്റ്റിമൈസേഷൻ ഉൾപ്പെടുന്നു. മുഴുവൻ പ്രക്രിയയും നിരവധി നിർബന്ധിത ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു. രണ്ട് ഘട്ടങ്ങളുടെയും അവസാനത്തോടെ, റേറ്റിംഗ് അമിതമായി ഉയർന്നതായിരിക്കും. മറ്റേതൊരു സെമാൽറ്റ് കാമ്പെയ്‌നുകളെയും പോലെ, ഫുൾഎസ്ഇഒ മാനേജരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്, എല്ലാ പ്രവർത്തനങ്ങളും ഒരു സ്പെഷ്യലിസ്റ്റാണ് നടത്തുന്നത്. വളരെ വേഗം, നിങ്ങളുടെ വെബ്‌സൈറ്റ് ഏറ്റവും മികച്ച സെർച്ച് എഞ്ചിൻ സ്ഥാനങ്ങളിലേക്ക് അടുക്കുന്നതായി നിങ്ങൾ ശ്രദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളുടെ വെബ്‌സൈറ്റിന്റെ സ്ഥാനം മനസ്സിലാക്കാൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാമ്പെയ്‌ൻ സമാരംഭിക്കുന്നതിന്, നിങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിങ്ങൾ സൈൻ അപ്പ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ വെബ്‌സൈറ്റ് യാന്ത്രികമായി വിശകലനം ചെയ്യാൻ ആരംഭിക്കുന്നു. ഈ ഘട്ടത്തിൽ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ആന്തരിക ഒപ്റ്റിമൈസേഷന്റെ സവിശേഷതയാണ്. വെബ്‌സൈറ്റിന്റെ ഘടന പരിശോധിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വിശകലനത്തിന്റെ ഫലങ്ങളും സൈറ്റ് ഘടനയിൽ‌ കണ്ടെത്തിയ പിശകുകളുടെ പട്ടികയും ഉള്ള ഒരു റിപ്പോർ‌ട്ട് നിങ്ങൾക്ക് ലഭിക്കും. എല്ലാ പിശകുകളും ഒരു എസ്.ഇ.ഒ വിദഗ്ദ്ധൻ തിരുത്തും, അതിനാൽ നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. അടുത്തതായി, റിപ്പോർട്ടിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള എസ്.ഇ.ഒ വിദഗ്ദ്ധൻ സെമാന്റിക് കോർ നിർവചിക്കുന്നു. ആന്തരിക ഒപ്റ്റിമൈസേഷനിൽ, നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട കീവേഡുകളുടെ തിരഞ്ഞെടുപ്പും വ്യക്തിഗത പേജുകൾ തമ്മിലുള്ള വിതരണവും വളരെ പ്രധാനമാണ്. ശരിയായ കീവേഡുകൾക്ക് മാത്രമേ വെബ്‌സൈറ്റ് ട്രാഫിക് വർദ്ധിപ്പിക്കാൻ കഴിയൂ. എഫ്‌ടിപിയിലേക്കുള്ള ആക്‌സസ്സ് വെബ്‌സൈറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സ്പെഷ്യലിസ്റ്റിനെ സഹായിക്കുന്നു. അടുത്തത് ബാഹ്യ ഒപ്റ്റിമൈസേഷനാണ്. ബാക്ക്‌ലിങ്കുകളിൽ പ്രവർത്തിക്കുകയും അവയിൽ വിഭവങ്ങൾ നിറയ്ക്കുകയും ചെയ്യുക എന്നാണ് ഇതിനർത്ഥം. തിരയൽ എഞ്ചിനുകൾക്കായി ഏറ്റവും മികച്ച ലിങ്കുകൾ ഏതൊക്കെയാണെന്ന് ഞങ്ങൾ മനസ്സിലാക്കണം. ഇതാണ് ഞങ്ങളുടെ സ്പെഷ്യലിസ്റ്റുകളുടെ ചുമതല. അവ ഉള്ളടക്കവും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു. ലിങ്കുകൾ നൽകേണ്ട വിഭവങ്ങളുടെ അർത്ഥവുമായി ഇത് കർശനമായി പാലിക്കണം. ഈ പോയിന്റ് ഏറ്റവും നിർണായകമായി കണക്കാക്കാം. സെമാൾട്ട് ധാരാളം വിശ്വസനീയമായ സൈറ്റുകളിൽ പ്രവർത്തിക്കുന്നു, അതിനാൽ ഈ ഘട്ടത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. എസ്.ഇ.ഒ ആവശ്യകതകൾക്ക് അനുസൃതമായി ഏറ്റവും പ്രസക്തമായ ഉള്ളടക്കമുള്ള വിഭവങ്ങൾ സ്പെഷ്യലിസ്റ്റുകൾ തിരഞ്ഞെടുക്കും. ആ വെബ്‌സൈറ്റുകളിലേക്ക് നിങ്ങൾ ലിങ്കുകൾ നൽകിയുകഴിഞ്ഞാൽ, വിജയകരമായ ഒരു പ്രമോഷൻ പ്രതീക്ഷിക്കാം. ആനുകാലിക റിപ്പോർട്ടുകൾ സൈറ്റിലെ മാറ്റങ്ങളെക്കുറിച്ചും റേറ്റിംഗ് വളർച്ചയെക്കുറിച്ചും നിങ്ങളെ അറിയിക്കുന്നു. നിങ്ങൾ ഒരു നിരീക്ഷകനെന്ന നിലയിൽ കാമ്പെയ്‌നിൽ ഏർപ്പെട്ടിരിക്കുന്നു, എന്നാൽ ഏത് വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ട്. വിദഗ്ദ്ധർ എല്ലായ്‌പ്പോഴും നിങ്ങളുമായി സമ്പർക്കം പുലർത്തുന്നു. എസ്.ഇ.ഒ പ്രമോഷൻ താൽക്കാലികമായി നിർത്താൻ നിങ്ങൾ നിർബന്ധിതനാണെങ്കിൽ, അത് വളരെയധികം പ്രശ്‌നമുണ്ടാക്കില്ല. ഒരു മാസത്തിനുള്ളിൽ ഡാറ്റാ ആർക്കൈവിൽ നിന്ന് Google ബാക്ക്‌ലിങ്കുകൾ നീക്കംചെയ്യുന്നുണ്ടെങ്കിലും റാങ്കിംഗുകൾ വളരെ കുറയുകയില്ല. ഫുൾ എസ്ഇഒ കാമ്പെയ്‌നിന് നന്ദി, റാങ്കിംഗ് സ്ഥാനം ഒരു നിശ്ചിത നിലയിൽ തുടരും. കാമ്പെയ്‌നിന് മുമ്പുള്ളതിനേക്കാൾ വളരെ ഉയർന്ന നിലയായിരിക്കും ഇത്. ഫുൾഎസ്ഇഒ വിലനിർണ്ണയം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, കൂടുതലും നിങ്ങളുടെ വെബ്‌സൈറ്റിന്റെ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഞങ്ങളുടെ എസ്.ഇ.ഒ വിദഗ്ദ്ധനും അദ്ദേഹത്തിന്റെ നിഗമനങ്ങളും വെബ്‌സൈറ്റ് പരിശോധനയ്ക്ക് ശേഷം അന്തിമ വില നിശ്ചയിക്കും. ചെലവുകൾ നിങ്ങളെ വളരെയധികം ഭയപ്പെടുത്തരുത്, കാരണം വരുമാനം എല്ലായ്പ്പോഴും സെമാൾട്ടിലെ ചെലവുകളേക്കാൾ കൂടുതലാണ്. അനലിറ്റിക്സ് സെർച്ച് എഞ്ചിനുകൾക്കുള്ളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, ലിങ്ക് റാങ്കിംഗുമായി പോരാടുന്നത് വളരെ പ്രയാസമാണ്. റിസോഴ്സിന്റെ പുരോഗതിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുന്ന ചെലവിൽ പ്രധാന പോയിന്റുകൾ തിരിച്ചറിയുന്നത് പോലും ബുദ്ധിമുട്ടാണ്. പഴയ ടെക്നിക്കുകൾക്ക് അവയുടെ പ്രസക്തി നഷ്ടപ്പെട്ടു, പുതിയ പ്രൊമോഷൻ രീതികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. വസ്തുനിഷ്ഠമായ വിശകലനം കൂടാതെ, പ്രമോഷന്റെ ആഗ്രഹിച്ച ഫലം നേടുന്നത് മിക്കവാറും അസാധ്യമാണ്. ഈ കാരണത്താലാണ് വെബ്‌സൈറ്റിന്റെ സാങ്കേതിക പിശകുകൾ കണ്ടെത്താനും അവ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള അദ്വിതീയ അനലിറ്റിക്കൽ സിസ്റ്റം അനലിറ്റിക്‌സ് സെമാൽറ്റ് സൃഷ്ടിച്ചത്. അനലിറ്റിക്സിനുള്ള പ്രധാന ജോലികൾ ഇവയാണ്: കീവേഡ് നിർദ്ദേശം; കീവേഡ് റാങ്കിംഗ്; ബ്രാൻഡ് നിരീക്ഷണം; കീവേഡുകളുടെ സ്ഥാനം വിശകലനം; എതിരാളികൾ എക്സ്പ്ലോറർ; വെബ്‌സൈറ്റ് വിശകലനം. സൈറ്റ് ഒപ്റ്റിമൈസേഷനിൽ സാധ്യമായ പിശകുകൾ അനലിറ്റിക്‌സ് കണ്ടെത്തി ഇത് ഉടനടി സൂചിപ്പിക്കുന്നു. എന്നാൽ ഇത് ഉദ്ദേശ്യമല്ല. വെബ്‌സൈറ്റിന്റെ ഉള്ളടക്കവും സാങ്കേതിക പാരാമീറ്ററുകളും സിസ്റ്റം ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു. ഇത് മത്സരാർത്ഥികളുടെ വെബ്‌സൈറ്റുകൾ വിശകലനം ചെയ്യുന്നു, അവരുടെ മത്സരശേഷി വിലയിരുത്തുന്നു. ഒരു വിശകലന ശേഖരം ആരംഭിക്കുന്നതിന്, നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്നുള്ള റിപ്പോർട്ടുകൾ തിരയൽ എഞ്ചിനിലെ നിങ്ങളുടെ വെബ്‌സൈറ്റിന്റെ സ്ഥാനവും നിങ്ങളുടെ എതിരാളികളുടെ സ്ഥാനവും കാണിക്കുന്നു. റിപ്പോർട്ടുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച്, ഞങ്ങളുടെ വിദഗ്ധർ എസ്.ഇ.ഒ-മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു. സാധുവായ ഒരു അക്കൗണ്ട് ഉള്ളത് നിങ്ങൾക്ക് ചില ഗുണങ്ങൾ നൽകുന്നു. നിങ്ങളുടെ സ്വകാര്യ കാബിനറ്റിലേക്ക് എത്ര മൂന്നാം കക്ഷി വെബ്‌സൈറ്റുകളും ചേർക്കാൻ കഴിയും. വിശദമായ ഡാറ്റ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു റിപ്പോർട്ട് ലഭിക്കുമ്പോൾ നിങ്ങൾ ചേർത്ത വെബ്‌സൈറ്റുകൾ യാന്ത്രികമായി വിശകലനം ചെയ്യാൻ ആരംഭിക്കുന്നു. തിരയൽ എഞ്ചിനുകൾ പതിവായി അവരുടെ അൽഗോരിതം അപ്‌ഡേറ്റുചെയ്യുന്നു, അതിനാൽ ഞങ്ങളുടെ അനലിസ്റ്റുകൾക്ക് മാത്രമേ വെബ്‌സൈറ്റിൽ ശരിയായ മാറ്റങ്ങൾ വരുത്താൻ കഴിയൂ. വിശദമായ വിശകലനം ശരിയായ കീവേഡുകൾ തിരിച്ചറിയുന്നത് സാധ്യമാക്കുന്നു. അനലിറ്റിക്സ് ഇല്ലാതെ, വെബ്‌സൈറ്റിന്റെ ഉള്ളടക്കവുമായി പൊരുത്തപ്പെടുന്ന ഉചിതമായ കീവേഡുകൾ തിരഞ്ഞെടുക്കുന്നത് അസാധ്യമാണ്. മുൻ‌ഗണന പ്രകാരം, നിങ്ങൾക്ക് വ്യത്യസ്ത കീവേഡുകൾ ചേർക്കാനോ അനാവശ്യമായവ ഇല്ലാതാക്കാനോ കഴിയും. ആവശ്യമായ കീവേഡുകളുടെ സെറ്റ് ഇതിനകം നൽകിയിട്ടുണ്ട് എന്നതാണ് കാര്യം. ഈ നടപടിക്രമം ട്രാഫിക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ അനിവാര്യമായും ബാധിക്കും. ക്ലോക്കിലുടനീളം അനലിറ്റിക്കൽ ഡാറ്റ ശേഖരിക്കുന്നു. പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ സ്വീകരിച്ച് പോസിറ്റീവ് ഫലങ്ങൾ പരിഹരിക്കുക എന്നതാണ് നിങ്ങളുടെ ഇടപെടൽ. തിരയൽ എഞ്ചിൻ വഴി പ്രവർത്തനങ്ങൾ ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും. ഫലങ്ങൾ അമ്പരപ്പിക്കുന്നതാണ്: നിങ്ങളുടെ വെബ്‌സൈറ്റിന്റെ ഉയർന്ന സ്ഥാനം നിങ്ങൾ ശരിക്കും കാണുന്നു. മാത്രമല്ല, നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ തിരയൽ എഞ്ചിനിൽ മറികടക്കാൻ കഴിയില്ല. എല്ലാ ഡാറ്റയും യാന്ത്രികമായി സമന്വയിപ്പിക്കുന്ന അപ്ലിക്കേഷൻ ഇന്റർഫേസ് പ്രോഗ്രാമിംഗ് ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഒരു ശ്രമവും നടത്താതെ, നിലവിലെ അപ്‌ഡേറ്റുകൾ ഉപയോഗിച്ച് നിങ്ങൾ കാലികമായി തുടരുക. വ്യത്യസ്ത ചെലവിലുള്ള മൂന്ന് പ്രധാന പാക്കേജുകൾ അനലിറ്റിക്സ് സേവനത്തിൽ ഉൾപ്പെടുന്നു: സ്റ്റാൻ‌ഡേർഡ് - പ്രതിമാസം $ 69 (300 കീവേഡുകൾ‌, 3 പ്രോജക്ടുകൾ‌, 3 മാസത്തെ സ്ഥാന ചരിത്രം); പ്രൊഫഷണൽ - പ്രതിമാസം $ 99 (1 000 കീവേഡുകൾ, 10 പ്രോജക്ടുകൾ, 1 വർഷത്തെ സ്ഥാന ചരിത്രം); പ്രീമിയം - പ്രതിമാസം 9 249 (10 000 കീവേഡുകൾ, പരിധിയില്ലാത്ത പ്രോജക്ടുകൾ). വെബ് വികസനത്തിന് സമഗ്രമായ പരിഹാരവും സെമാൾട്ട് നൽകുന്നു. ടാർഗെറ്റ് പ്രേക്ഷകരുടെ സവിശേഷതകൾക്കും പ്രോജക്ടിന്റെ ലക്ഷ്യങ്ങൾക്കും അനുസൃതമായി ഞങ്ങളുടെ വിദഗ്ദ്ധർ ഒരു വാണിജ്യ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്യുന്നു, ഒരു അദ്വിതീയ അഡാപ്റ്റീവ് ഡിസൈൻ, പ്രോഗ്രാം പ്രവർത്തനം വികസിപ്പിക്കുക. ഞങ്ങൾ വെബ്‌സൈറ്റ് ഘടകങ്ങളെ മൂന്നാം കക്ഷി അപ്ലിക്കേഷനുകളുമായും ഉള്ളടക്ക മാനേജുമെന്റ് സിസ്റ്റവുമായും സമന്വയിപ്പിക്കുന്നു, ഇ-കൊമേഴ്‌സ് മൊഡ്യൂളുകളും API- കളും ഇഷ്‌ടാനുസൃതമാക്കുക. പ്രമോഷണൽ വീഡിയോ നിർമ്മാണം ഏതൊരു ബിസിനസ്സും ലക്ഷ്യമിടുന്ന പ്രേക്ഷകർക്ക് അതിന്റെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കാൻ ലക്ഷ്യമിടുന്നു. മാർക്കറ്റ് വളരെ വലുതാണ്, നിങ്ങളുടെ ഓഫറിനെക്കുറിച്ച് സാധ്യതയുള്ള വാങ്ങലുകാരോടും ഉപഭോക്താക്കളോടും നിങ്ങൾ പറയുന്നില്ലെങ്കിൽ എതിരാളികൾക്കിടയിൽ നഷ്ടപ്പെടുന്നത് എളുപ്പമാണ്. പരസ്യംചെയ്യൽ വ്യത്യസ്‌തമാകാം, പക്ഷേ ഒരു വീഡിയോ പരസ്യം ഏറ്റവും ഫലപ്രദമായി കണക്കാക്കപ്പെടുന്നു. ഇത് മറ്റ് ഫോർമാറ്റുകളെ അപേക്ഷിച്ച് വികാരങ്ങളെ ബാധിക്കും. അതുകൊണ്ടാണ് എക്സ്ക്ലൂസീവ് വീഡിയോ സൃഷ്ടിക്കുന്നതിനായി സെമാൾട്ട് ഒരു അദ്വിതീയ സേവനം അവതരിപ്പിക്കുന്നത്. ഇത് നിങ്ങളുടെ കമ്പനിയുടെ എല്ലാ ആനുകൂല്യങ്ങളും ഹൈലൈറ്റ് ചെയ്യുകയും നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് ധാരാളം ട്രാഫിക് കൊണ്ടുവരുകയും ചെയ്യും. നിങ്ങൾക്ക് ഒരു ടെംപ്ലേറ്റ് ഉപയോഗിച്ച് ഒരു വീഡിയോ ഫോർമാറ്റ് തിരഞ്ഞെടുക്കാം അല്ലെങ്കിൽ നിങ്ങളുടെ മുൻ‌ഗണന പ്രകാരം ഒരു ഓപ്ഷൻ ഓർഡർ ചെയ്യാം. സെമാൾട്ടിന്റെ പ്രമോഷണൽ വീഡിയോ ധാരാളം ഉപഭോക്താക്കളെ ആകർഷിക്കുകയും നിങ്ങളുടെ ബിസിനസ്സ് സമൃദ്ധമാക്കുകയും ചെയ്യും. ഞങ്ങളുടെ കമ്പനിയുടെ അവലോകനം സംഗ്രഹിച്ചുകൊണ്ട്, വിജയകരമായ വെബ്‌സൈറ്റ് പ്രമോഷനായി എവിടെ പോകണം എന്നതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കരുതെന്ന് ഞങ്ങൾക്ക് ഉപദേശിക്കാൻ കഴിയും. ഉത്തരം വ്യക്തമാണ്. ഞങ്ങൾ ആക്സന്റുകൾ അല്പം വ്യത്യസ്തമായ രീതിയിൽ ഇടുന്നു. സെമാൽറ്റ് ഒരു വെബ്‌സൈറ്റിന്റെ പ്രമോഷനെക്കാൾ കൂടുതൽ ചെയ്യുന്നു, ഇത് എസ്.ഇ.ഒ ഒപ്റ്റിമൈസേഷനിലൂടെ ആളുകളെ സമ്പന്നരാക്കുന്നു. നിങ്ങളുടെ വിജയമാണ് ഞങ്ങളുടെ പ്രശസ്തി. ഞങ്ങളെ ബന്ധപ്പെടുക, നിങ്ങളുടെ സമൃദ്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്.
June 24, 2022 June 24, 2022 Pradeepam OnlineLeave a Comment on വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ വിദഗ്ദ്ധ സമിതി അന്വേഷണമില്ല : ആരോഗ്യ മന്ത്രി തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ വിദഗ്ദ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചികിത്സയിലോ ശസ്ത്രക്രിയയിലോ പിഴവുണ്ടോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാന്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാല്‍ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ ആവശ്യം. ഇതാണ് ആരോഗ്യമന്ത്രി സാദ്ധ്യമല്ലെന്ന് അറിയിച്ചത്.’ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസിന്‍റെ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. ശസ്ത്രക്രിയ വൈകിയോ എന്നതടക്കം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മനസിലാകു. ഡോക്ടര്‍മാരുടെ സസ്പെന്‍ഷന്‍ നടപടിയില്‍ കെ ജി എം സി ടി എ പ്രതിഷേധത്തിലാണ്. പുറത്തു നിന്നുള്ളവര്‍ പെട്ടി തട്ടിയെടുത്തു എന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ ഉന്നയിച്ച പരാതിയെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഉന്നയിച്ച ഗൂഢാലോചന വാദം അംഗീകരിക്കാനാകില്ല. ഇത്രയും വലിയ സംവിധാനം ഒരുക്കുമ്ബോള്‍ തെറ്റ് പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ട്’- ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
അതിവേഗം വളരുന്ന POCT കമ്പനിയാണ് AEHEALTH LIMITED.POCT ഫീൽഡിലെ ദ്രുത ഡയഗ്നോസ്റ്റിക് റിയാക്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണവും വിൽപ്പനയും. അപേക്ഷാ മേഖലകളിൽ ചെറിയ ക്ലിനിക്കുകൾ, ആംബുലൻസുകൾ, കസ്റ്റംസ്, ഐസിയു, വീടുകൾ, പ്രകൃതി ദുരന്ത രക്ഷാപ്രവർത്തനം, തേർഡ് പാർട്ടി ലബോറട്ടറികൾ, മറ്റ് നിരവധി വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്നു.നിരവധി ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും സിഇ അംഗീകരിച്ചിട്ടുണ്ട്. ഫ്ലൂറസെൻസ് ഇമ്മ്യൂണോഅസെ അനലൈസർ, ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷൻ, പിസിആർ അനലൈസർ, എൻസൈം ഇമ്മ്യൂണോഅസേ അനലൈസർ, പ്രസക്തമായ റിയാഗന്റുകൾ എന്നിവയുൾപ്പെടെ എഹെൽത്തിന്റെ വില-പ്രകടന ഉൽപ്പന്നങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കുന്നു.ക്ലിനിക്കൽ ലബോറട്ടറിയുടെ ഫസ്റ്റ്-ക്ലാസ്, അഡ്വാൻസ്ഡ് ഇന്റർനാഷണൽ ടെക്നോളജി സ്വീകരിക്കുന്ന ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആഭ്യന്തര, വിദേശ വിപണികളിൽ വിജയകരമായി വിറ്റഴിക്കപ്പെടുന്നു.ഇത് ആഗോള വിപണിയിൽ ഞങ്ങളുടെ ക്ലയന്റുകളുടെ വിപുലമായ അഭിനന്ദനവും അംഗീകാരവും നേടിയിട്ടുണ്ട്.വിശാലമായ ആപ്ലിക്കേഷൻ, മികച്ച നിലവാരം, ലളിതമായ പ്രവർത്തനം, വിശ്വസനീയമായ പ്രകടനം എന്നിവ ഉപയോഗിച്ച്, ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അതിന്റെ ഗുണനിലവാരത്തിൽ മാത്രമല്ല, സുരക്ഷാ നിലവാരത്തിലും നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിയും. നമ്മൾ എന്ത് ചെയ്യുന്നു? ഒന്നിലധികം മെഡിക്കൽ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകൾ AEHEALTH-ന് ഒരു മുതിർന്ന R&D, പ്രൊഡക്ഷൻ, മാനേജ്‌മെന്റ്, ഓപ്പറേഷൻ ടീം ഉണ്ട്, കൂടാതെ അതിന്റെ ഉൽപ്പന്നങ്ങൾ പ്രതിരോധശേഷി, രക്തം, തന്മാത്രാ രോഗനിർണയം തുടങ്ങിയ സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ ഉൾക്കൊള്ളുന്നു. വിവിധ ഉൽപാദന ലൈനുകൾ നിലവിൽ കൊളോയിഡൽ ഗോൾഡ് പ്ലാറ്റ്‌ഫോം, ഇമ്മ്യൂണോഫ്‌ളൂറസെൻസ് പ്ലാറ്റ്‌ഫോം, ന്യൂക്ലിക് ആസിഡ് എക്‌സ്‌ട്രാക്ഷൻ പ്ലാറ്റ്‌ഫോം, ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ പ്ലാറ്റ്‌ഫോം, POCT (വളർത്തുമൃഗങ്ങളുടെ ഉപയോഗം മാത്രം) തുടങ്ങിയ ഉൽപ്പന്ന ലൈനുകൾ ഉണ്ട്. വിവിധ ഉൽപാദന ലൈനുകൾ 80-ലധികം തരത്തിലുള്ള കാർഡിയാക് മാർക്കറുകൾ, ട്യൂമർ മാർക്കറുകൾ, തൈറോയ്ഡ് പ്രവർത്തനം, ഹോർമോൺ, ഇൻഫ്ലമേഷൻ ഡിറ്റക്ഷൻ, ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ തുടങ്ങിയവയാണ് റിയാക്ടറുകൾ ഉൾക്കൊള്ളുന്നത്. ഞങ്ങളെ സമീപിക്കുക ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധമാക്കുക വഴി അത് ലിംഗത്വ അസ്വാസ്ഥ്യ(gender dysphoria)മുള്ളവരുടെ എണ്ണം വർധിക്കുവാൻ കാരണമായേക്കാം എന്നതാണ് അതിന്നെതിരെ ഉന്നയിക്കപ്പെടുന്ന മൂന്നാമത്തെ വാദം. ആദ്യം സ്‌കൂളിനകത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയുണ്ടാക്കുകയും അത് മെല്ലെ ജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുകയെന്ന എൽജിബിറ്റി ആക്ടിവിസത്തിന്റെ അജണ്ട നടപ്പാക്കപ്പെടുമ്പോൾ കൗമാരക്കാർക്കിടയിൽ ലിംഗത്വ അസ്വാസ്ഥ്യ(gender dysphoria)മുള്ളവരുടെ എണ്ണം വർധിക്കുവാൻ അത് കാരണമായേക്കും. കാര്യമായ ഗുണഫലങ്ങളൊന്നും ഉണ്ടാക്കുകയില്ലെന്ന് മനസ്സിലാക്കുന്നത് കൊണ്ടും ഒപ്പം തന്നെ ജെൻഡർ ഡിസ്‌ഫോറിയയെപ്പോലെയുള്ള ഗുരുതരമായ മനോരോഗങ്ങളിലേക്ക് പുതിയ തലമുറയെ നയിക്കാൻ കരണമായേക്കുമെന്ന് ഭയപ്പെടുന്നതുകൊണ്ടുമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ എതിർക്കുന്നത്. അപരലിംഗത്വം (transgenderism) പ്രകൃതിപരവും സ്വാഭാവികവുമാണെന്ന് വാദിക്കുന്നവർ പോലും ലിംഗത്വ അസ്വാസ്ഥ്യ(gender dysphoria)ത്തെ ഒരു അസുഖമായാണ് മനസ്സിലാക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ അമേരിക്കൻ സൈക്ക്യാട്രിക്ക് അസോസിയേഷന്റെ മാനസികരോഗങ്ങളെയും മനോവ്യതിയാനങ്ങളെയും കുറിച്ച പത്രികയുടെ അഞ്ചാം പതിപ്പിൽ (The fifth edition of the Diagnostic and Statistical Manual of Mental Disorders: DSM-5) മാനസിക അസുഖങ്ങളുടെ പട്ടികയിൽ ജെൻഡർ ഡിസ്‌ഫോറിയയുമുണ്ട്. ജന്മനാ ലഭിക്കുന്ന ജീവശാസ്ത്രപരമായ ലിംഗവും വ്യക്തി അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ലിംഗത്വവും തമ്മിൽ പൊരുത്തപ്പെടാത്ത അവസ്ഥയെന്നാണ് അവർ അതിനെ നിർവ്വചിച്ചിരിക്കുന്നത്. തുടർച്ചയായി ആറു മാസമെങ്കിലും താഴെ പറയുന്നതിൽ ഏതെങ്കിലും രണ്ട് ലക്ഷണങ്ങൾ ഒരാൾ പ്രകടിപ്പിക്കുന്നുവെങ്കിൽ അയാൾക്ക് ജെൻഡർ ഡിസ്‌ഫോറിയയുണ്ടെന്നാണ് അർത്ഥമെന്നും DSM-5 പറയുന്നുണ്ട്. 1) ഒരാൾ അനുഭവിക്കുന്നതോ പ്രകടിപ്പിക്കുന്നതോ ആയ ലിംഗത്വ(gender)വും അയാളുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സവിശേഷതകളും തമ്മിലുള്ള പ്രകടമായ പൊരുത്തക്കേട്. 2) ഒരാൾ അനുഭവിക്കുന്നതോ പ്രകടിപ്പിക്കുന്നതോ ആയ ലിംഗത്വവുമായുള്ള പ്രകടമായ പൊരുത്തക്കേട് കാരണം അയാളുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സ്വഭാവങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ശക്തമായ ആഗ്രഹം. 3) എതിർലിംഗത്വമുള്ളവരുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സ്വഭാവങ്ങളോടുള്ള ശക്തമായ ആഗ്രഹം. 4) എതിർ ലിംഗത്വത്തിൽ പെട്ടവരാകാനുള്ള ശക്തമായ ആഗ്രഹം. 5) എതിർ ലിംഗത്വത്തിലുള്ളയാളായി പരിഗണിക്കപ്പെടാനുള്ള ശക്തമായ ആഗ്രഹം. 6) എതിർ ലിംഗത്വത്തിലുള്ളയാൾക്കുണ്ടാവുന്ന സാധാരണ വികാരങ്ങളും പ്രതികരണങ്ങളും തനിക്കുണ്ടെന്ന ശക്തമായ ബോധ്യം. ആണിന് പെണ്ണാകുവാനോ തിരിച്ചോ ശക്തമായ ആഗ്രഹമുണ്ടാകുന്നതിൽ നിന്ന് തുടങ്ങുന്നതാണ് ജെൻഡർ ഡിസ്‌ഫോറിയ. എതിർലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കുക, അവർ പെരുമാറുന്നത് പോലെ പെരുമാറുക, അവരുടെ കളിപ്പാട്ടങ്ങളോടും കളികളോടും ശക്തമായ താല്പര്യമുണ്ടാവുക, കളിക്കൂട്ടുകാരായി എതിർലിംഗത്തിലുള്ളവർ തന്നെ വേണമെന്ന് വാശി പിടിക്കുക, സ്വന്തം ലിംഗത്തിലുള്ളയാളായാണെന്ന് അറിയപ്പെടുന്നതിനെ വെറുക്കുക, സ്വന്തം ലിംഗമുള്ളവർക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളോടും കളികളോടും ശക്തമായ എതിർപ്പ് തോന്നുക, എതിർലിംഗത്തിലുള്ളവരുടെ ലൈംഗികസവിശേഷതകളോട് ശക്തമായ ആഭിമുഖ്യം അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് എതിർലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുവാനുള്ള അഭിനിവശം. എതിർലിംഗവസ്ത്രേച്ഛ (transvestism)യെന്ന മനോവ്യതിയാനത്തിൽ നിന്നാണ് ജെൻഡർ ഡിസ്‌ഫോറിയയുടെ തുടക്കമെന്ന് പറയാം. രണ്ട് തരം എതിർലിംഗവസ്ത്രേച്ഛകളുണ്ട്. എതിർലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നതിൽ ഭ്രമം തോന്നുകയോ അതിന്ന് വേണ്ടിയുള്ള ഉൾപ്രേരണയുണ്ടാവുകയോ അങ്ങനെയൊരു ശീലം വളർത്തിയെടുക്കുകയോ ചെയ്യുന്നതിനെ ട്രാൻസ്‌വെസ്റ്റിസം (transvestism) എന്നാണ് പറയുക. ചെറുപ്പം മുതൽ എതിർലിംഗക്കാരുടെ വസ്ത്രം ധരിക്കുവാൻ താല്പര്യം കാണിക്കുന്നവരായിരിക്കും ഇവരെങ്കിലും കൗമാരത്തിലെത്തുന്നതോടെയാണ് ഇത് തീവ്രതരമാവുക. കൗമാരക്കാർക്ക് എതിർലിംഗക്കാരുടെ വസ്ത്രം ധരിക്കുമ്പോൾ ശക്തമായ ലൈംഗിക ഉത്തേജനമുണ്ടാവുമ്പോൾ അതിനെ ട്രാൻസ്‌വെസ്റ്റിക് ഡിസോർഡർ (transvestic disorder) എന്നു വിളിക്കും. ഇതാണ് രണ്ടാമത്തെ തരം. ഈ അസുഖമുള്ളത് പുരുഷന്മാർക്കാണെങ്കിൽ താൻ പെണ്ണാണെന്ന് കരുതിക്കൊണ്ട് അവരുടെ വസ്ത്രം ധരിക്കുമ്പോൾ തന്നെ അവർക്ക് ഉത്തജനവും ലിംഗോദ്ധാരണവും സംഭവിക്കും. പെണ്ണാണെങ്കിലും അവൾക്ക് ഉത്തേജനമുണ്ടാകും. ട്രാൻസ്‌വെസ്റ്റിസം ഒരു ലൈംഗികപ്രശ്‌നം മാത്രമായി ഒതുങ്ങുമ്പോൾ ചികിത്സ വേണ്ടതില്ലെന്നാണ് DSM-5 പറയുന്നത്. ഇത് മനസ്സിനെ പ്രതികൂലമായി ബാധിക്കുമ്പോഴാണ് ട്രാൻസ്‌വെസ്റ്റിക് ഡിസോർഡർ അപകടകരമായിത്തീരുക. അത് തീവ്രമായ ദുഖത്തിന് നിമിത്തമാവുകയും ഉപാപചയപ്രവർത്തനങ്ങളെ ബാധിക്കുകയും പരിക്ക്, ജോലിനഷ്ടം, കാരാഗൃഹവാസം എന്നിവയിലേക്ക് നയിക്കുന്ന സ്വഭാവങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ട്രാൻസ്‌വെസ്റ്റിസം ട്രാൻസ്‌വെസ്റ്റിക് ഡിസോർഡറിലേക്ക് നയിക്കുന്നു; ട്രാൻസ്‌വെസ്റ്റിക് ഡിസോർഡറിൽ നിന്ന് ജെൻഡർ ഡിസ്‌ഫോറിയയും മറ്റ് മനോവൈകല്യങ്ങളുമുണ്ടാവുന്നു. ആൺവസ്ത്രം പെണ്ണും പെൺവസ്ത്രം ആണും ധരിക്കുന്നതിൽ നിന്ന് തുടങ്ങുന്നതാണ് ഈ മനോവൈകല്യങ്ങളെല്ലാം എന്ന സത്യം മറച്ചുവെക്കുകയാണ് ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ. കുട്ടികൾക്കാർക്കെങ്കിലും അത്തരം വൈകല്യങ്ങളുണ്ടെങ്കിൽ ചെറുപ്പത്തിൽ തന്നെ ചികിൽസിച്ച് ഭേദമാക്കുകയാണ് വേണ്ടത്. അല്ലാതെ അതെല്ലാം സ്വാഭാവികമാണെന്ന് വാഴ്ത്തി അത്തരക്കാരുടെ വൈകൃതങ്ങൾക്കെല്ലാം വിളയാടാൻ സ്വാതന്ത്ര്യമുണ്ടാക്കുകയല്ല. ജെൻഡർ ഡിസ്‌ഫോറിയയുടെ കാരണങ്ങളെന്തൊക്കെയാണെന്ന് വിശദീകരിക്കാൻ ഇതേവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ജനിതക സ്വാധീനങ്ങളും (genetic influences) ഹോർമോൺ ഘടകങ്ങളും (hormonal factors) പാരിസ്ഥിതിക ഭാവങ്ങളുമെല്ലാം (environmental features) ഇതിനെ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞുപോകാനല്ലാതെ എന്തുകൊണ്ടാണിത് ഉണ്ടാകുന്നതെന്ന് കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിശദീകരിക്കാനാകാത്തതിനാൽ അത് ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ആ രംഗത്ത് നടക്കുന്ന ആത്മാർത്ഥമായ ഗവേഷണങ്ങൾ അപരലിംഗത്വവും വൈകല്യമാണെന്ന വസ്തുത പുറത്തുകൊണ്ടുവരുമോയെന്ന് ഭയക്കുന്നത് കൊണ്ടുതന്നെ ട്രാൻസ്‌ഫോബിക് എന്ന് ചാപ്പ കുത്തി അനുവദിക്കാതിരിക്കുകയാണ് ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ ചെയ്യുന്നത്. ജെൻഡർ ഡിസ്‌ഫോറിയയുമായി ജനിക്കുന്നവർ ശരാശരി 0. 005 ശതമാനം പേരാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ അമേരിക്കയിലെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയെത്തിയ ആയിരം പേരിൽ ആറു പേരും ട്രാൻസ്ജെൻഡറുകളാണെന്ന് വെളിപ്പെടുത്തുന്നവരാണ്. ഇത് കാണിക്കുന്നത് ആയിരം ട്രാൻസ്‌ജൻഡറുകളിൽ ഒരാൾ മാത്രമാണ് ജനിതകമായ കാരണങ്ങളാൽ അങ്ങനെ ആയിത്തീരുന്നതെന്നാണ്. ബാക്കിയുള്ള മിക്കവരും പാരിസ്ഥിതികപ്രശ്‍നങ്ങളാൽ അങ്ങനെ ആകുന്നവരാണെന്നർത്ഥം. കുട്ടികൾ ജെൻഡർ ഡിസ്‌ഫോറിയ പ്രകടിപ്പിക്കാനാരംഭിക്കുന്നത് നാലര വയസ്സിനും 6.7 വയസ്സിനുമിടയിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. കഴിഞ്ഞ ദശകത്തിലുള്ളതിനേക്കാൾ ഇരട്ടിയിലധികം ഇത്തരം കേസുകൾ ഈ ദശകത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ജെൻഡർ ഡിസ്‌ഫോറിയ സാധാരണമാകുന്ന നാളെയിലേക്കുള്ള ഈ പോക്ക് ഭയാനകമാണ്. ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കളുടെ മീഡിയാ ക്യാമ്പയിനിങ് മുതൽ ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ വരെയാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. അതുകൊണ്ടാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബ്ബന്ധിതമായി അടിച്ചേൽപ്പിക്കുന്നതിനെ ധാർമ്മികതയുടെ വക്താക്കൾ എതിർക്കുന്നത്. ആണിനേയും പെണ്ണിനേയും തിരിച്ചറിയാത്ത വസ്ത്രങ്ങൾ അപകടകരമാണെന്ന് പറയാനുള്ള മൂന്നാമത്തെ കാരണം അത് ജെൻഡർ ഡിസ്‌ഫോറിയയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
യജ്ഞങ്ങളുടേയും തപസ്സുകളുടേയും ഫലങ്ങളെ നല്കുന്നവനായും സകലലോകങ്ങള്‍ക്കും മഹേശ്വരനായും സര്‍വ്വജീവികളിലും കാരുണ്യം ചൊരിയുന്ന സുഹൃത്തായും എന്നെ, യോഗനിഷ്ഠകൊണ്ടു കണ്ടറിയുന്ന യോഗിക്ക് ശാശ്വതമായ ശാന്തി ലഭിക്കുന്നു. ഞാന്‍ മുമ്പു പറഞ്ഞതുപോലെ, ചിലര്‍ ശരീരത്തിലിരിക്കുമ്പോള്‍ത്തന്നെ ബ്രഹ്മത്വം പ്രാപിക്കുന്നു. അവര്‍ ഇതു കൈവരിക്കുന്നത് യോഗത്തിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നാണ്. മനോനിയന്ത്രണമാകുന്ന മലയുടെ കൊടിമുടി കയറിയും യോഗാനുഷ്ഠാനത്തിന്റെ പാരാവാരം നീന്തിയും പ്രപഞ്ചത്തിലെ അസ്തിത്വത്തിന്റെ അതിര്‍വരമ്പുകള്‍ അതിക്രമിച്ചു കടക്കുമ്പോഴും അവര്‍ക്ക് ബ്രഹ്മാനന്ദം അനുഭവപ്പെടുന്നു. എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും മോചിതരായ അവര്‍ ലൗകികജീവിതം നയിക്കുന്നുവെങ്കിലും ആത്മസാക്ഷാല്‍ക്കാരം ലഭിച്ചവരെന്ന നിലയില്‍ അവര്‍ക്ക് എപ്പോഴും ശാന്തി ലഭിക്കുന്നു. യോഗാനുഷ്ഠാനത്തിന്റെ പൊരുള്‍ ഭഗവാന്‍ അര്‍ജ്ജുനനു വിശദീകരിച്ചുകൊടുത്തപ്പോള്‍, തീഷ്ണമനസ്കനായ അര്‍ജ്ജുനന്‍ പകച്ചു നിന്നുപോയി. അര്‍ജ്ജുനന്റെ മനസ്സിലുണ്ടായ വികാരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ കൃഷ്ണന്‍ പുഞ്ചിരിയോടെ ചോദിച്ചു: പാര്‍ത്ഥാ, എന്റെ സംഭാഷണം നിന്നെ തൃപ്തിപ്പെടുത്തിയോ? അര്‍ജ്ജുനന്‍ പ്രതിവചിച്ചു: ഭഗവന്‍, അന്യരുടെ മനോവ്യാപാരം മനസ്സിലാക്കുന്നതില്‍ പ്രവീണനായ അങ്ങ് എന്റെ ചിത്തവൃത്തി ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് അങ്ങ് നേരത്തേതന്നെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അങ്ങ് പറഞ്ഞകാര്യങ്ങളൊക്കെ ഒരിക്കല്‍ക്കൂടി ഋജുവായും ലളിതമായും എനിക്കു പറഞ്ഞുതന്നാലും. നീന്തിക്കടക്കേണ്ടുന്ന ഒരു നദിയേക്കാള്‍ നിഷ്പ്രയാസം കടക്കാന്‍ കഴിയുന്നത് ഇറങ്ങിക്കയറാവുന്ന ഒരു പുഴയാണ്. അതുപോലെ അങ്ങ് ഉപദേശിച്ചുതന്ന കര്‍മ്മയോഗം പ്രാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെങ്കില്‍ത്തന്നെയും, എന്നെപ്പോലെയുള്ള ബലഹീനന്മാര്‍ക്കു സാംഖ്യയോഗത്തേക്കാള്‍ അനായാസമായും അപ്രമേയമായും സ്വീകരിക്കാവുന്നത് അതാണ്. ആകയാല്‍ എനിക്കു ശരിക്കും ഗ്രഹിക്കാനായി അത് ഒരിക്കല്‍ക്കൂടി എടുത്തുപറഞ്ഞാലും. അത് ആവര്‍ത്തനമാണെങ്കില്‍പോലും സമ്പൂര്‍ണ്ണമായി വിവരിക്കണമെന്ന് അപേക്ഷിക്കുന്നു. ഭഗവാന്‍ പറഞ്ഞു: ആഹാ! അങ്ങനെയോ ഈ മാര്‍ഗ്ഗമോണു ഭേദമെന്നു നീ കരുതുന്നുവെങ്കില്‍ നിനക്കുവേണ്ടി അത് ആവര്‍ത്തിക്കുന്നതിന് എനിക്കു സന്തോഷമേയുള്ളൂ. നിനക്ക് ഔത്സുക്യമുള്ള സ്ഥിതിക്ക് അത് വീണ്ടും ഉപദേശിക്കുന്നതിന് ഞാന്‍ മടിക്കുന്നതെന്തിന്? നീ നല്ലപോലെ ശ്രദ്ധിച്ചു കേള്‍ക്കുകയും അതനുഷ്ഠിക്കുകയും ചെയ്യുക. തന്റെ വാത്സല്യഭാജനമായ പുത്രനോട് സംസാരിക്കുന്ന ഒരമ്മയുടെ അന്‍പു നിറഞ്ഞ ഹൃദയമാണ് ഭഗവാനുണ്ടായിരുന്നത്. ഹൃഷികേശിന്റെ ഹൃത്തടത്തില്‍ അലയടിച്ചുയര്‍ന്ന പ്രേമസാഗരത്തിന്റെ ആഴം അളക്കാന്‍ ആര്‍ക്കാണു കഴിയുക? അദ്ദേഹത്തിന്റെ താലോലമായ കടാക്ഷം അനുഗൃഹീതവും കരുണാമയവും മൃദുലവുമായ ചേതോവികാരത്തിന്റെ അമൃതബിന്ദുക്കള്‍ പൊഴിക്കുന്നതുമായിരുന്നു. ഭഗവാന് അര്‍ജ്ജുനനോടുള്ള പ്രേമവായ്പ്പ് എത്രത്തോളം വിശദീകരിച്ചാലും വ്യക്തമാക്കാന്‍ കഴിയുന്നതല്ല. അത് അത്രത്തോളം അഗാധമായിരുന്നു. അര്‍ജ്ജുനനോടുള്ള അനുരാഗോവേശം കൊണ്ട് മതിമറന്ന ഭഗവാന്‍ പറഞ്ഞു: അര്‍ജ്ജുനാ, ഞാന്‍ കര്‍മ്മയോഗത്തിന്റെ വഴികളെപ്പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും അത് അനുഷ്ഠിക്കുന്നതിന് അര്‍ഹരായവരെപ്പറ്റിയും വിശദമായി നിനക്ക് ഉപദേശിച്ചുതരാം. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാന്‍ വിവരിക്കുകയും ചെയ്യാം. നീ ശ്രദ്ധിച്ചുകേള്‍ക്കുക. അടുത്ത അദ്ധ്യായത്തിലെ വിഷയം കൃഷ്ണന്റെ ഈ പ്രസ്താവനയെ ആസ്പദമാക്കിയുള്ളതാണ്. പ്രായോഗിക ജീവിതത്തെ ഉപേക്ഷിക്കാതെതന്നെ ഈ യോഗം പ്രാപിക്കുന്നത് എങ്ങനെ എന്ന്, കൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിച്ചത്, ശ്രോതാക്കളായ നിങ്ങളോട് ഞാന്‍ വ്യക്തമാക്കാം.
✍🏼ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ സംബന്ധിച്ചടത്തോളം വലിയ ഷോക്കായിരിക്കുമത്... വല്ല്യുമ്മയുമായി വളരെ അടുത്തിടപഴകുന്ന കുട്ടിയുടെ വല്ല്യുമ്മയുടെ മരണം, രോഗം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുക, തന്റെ സ്‌കൂളില്‍ വെച്ച് രണ്ടു പേര്‍ മാന്യതക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത് കാണുക, ഉപ്പ ഉമ്മയെ മാരകമായി മർദ്ദിക്കുന്നതിന് സാക്ഷിയാവുക തുടങ്ങിയ സാഹചര്യങ്ങള്‍ അത്തരത്തിലുള്ളതാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടിക്കുണ്ടാകുന്ന ഷോക്കിനെ എങ്ങിനെ നാം കൈകാര്യം ചെയ്യും..? അതിന്റെ ആഘാതം എങ്ങനെ അവര്‍ക്ക് ലഘുകരിച്ച് കൊടുക്കും..? എങ്ങനെ അവരെ അതിനെ മറികടക്കുന്നവരാക്കി മാറ്റും..? വളരെയധികം പ്രസക്തിയുള്ള ഒരു ചോദ്യമാണിത്. കുട്ടികളുടെ മാനസികവും വൈകാരികവുമായ സംന്തുലിതത്വം മടക്കി കൊണ്ടുവരുന്നതിന് രക്ഷിതാക്കള്‍ ഇതിനെ കുറിച്ച് ബോധവാന്‍മാരായിരിക്കണം. കൗമാര പ്രായക്കാരായ കുട്ടികളിലാകുമ്പോള്‍ ഇതിന്റെ ആഘാതം പലപ്പോഴും കൂടുതല്‍ ശക്തമാവുന്നു. രണ്ട് കാരണങ്ങളാണ് അതിനുള്ളത്. ഒന്നാമത്തേത് അപ്രതീക്ഷിതമായിട്ടുണ്ടാവുന്ന സംഭവം സൃഷ്ടിക്കുന്ന ആഘാതം. ആ പ്രത്യേക ഘട്ടത്തിന്റെ മാറിമറിയുന്ന സവിശേഷമായ മാനസികാവസ്ഥയാണ് രണ്ടാമത്തേത്. അതുകൊണ്ടാണ് പലരും അത്തരം അവസ്ഥകളില്‍ മരണത്തെയും ആത്മഹത്യയെയും കുറിച്ച് ചിന്തിക്കുന്നത്. ഈ ചോദ്യത്തിനുള്ള മറുപടിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് മാതാപിതാക്കളോട് രഹസ്യമായി ഒരു കാര്യം പറയാനുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും പരീക്ഷണങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന് ഉള്‍ക്കൊള്ളാന്‍ നമുക്കാവണം. ഒരു അവസ്ഥയും സ്ഥിരമല്ല. കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യുന്നതിനിടയില്‍ അല്ലാഹു ﷻ ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റുമെന്നുള്ള കവിയുടെ വാക്യം അര്‍ത്ഥവത്താണ്. മാറ്റങ്ങള്‍ പലതരത്തിലുള്ളതാണ്. മഴ, കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള കാലാവസ്ഥാ പരമായ മാറ്റങ്ങളുണ്ട്. വിവാഹമോചനം, മരണം, രോഗം, റോഡപകടങ്ങള്‍, ആക്രമണത്തിന് വിധേയമാകുക തുടങ്ങിയ സാമൂഹിക മാറ്റങ്ങളാവാം. പ്രകൃതം മാറിമറിയല്‍, ഉറക്കത്തിന്റെ ആധിക്യം, ഇടക്കിടെ വരുന്ന മാനസിക സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങിയ ഓരോ ജീവിത ഘട്ടത്തിലേക്കും മാറുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകള്‍ തുടങ്ങിയവയെല്ലാം മാനസികമായ മാറ്റങ്ങളാണ്. നഷ്ടപ്പെടലുകളോ വിയോഗമോ പോലുള്ള കാര്യങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം കുട്ടികളില്‍ അവരുടെ കുട്ടിത്തത്തിന്റെ ലോകം തകര്‍ന്നടിയുന്നതിലേക്ക് എത്തിക്കുന്നു. സുരക്ഷിതത്വ ബോധം അവര്‍ക്ക് നഷ്ടമാകുന്നു. അതിനെ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ ലോകത്തെ ഭയത്തോടെ നോക്കികാണുന്ന പ്രകൃതത്തിന്റെ ഉടമയായിട്ടവന്‍ മാറുന്നു. തന്നെ വേദനിപ്പിക്കാനും അക്രമിക്കാനുമാണ് ആളുകള്‍ ശ്രമിക്കുന്നതെന്ന് അവന്‍ കരുതുന്നു. അല്ലെങ്കില്‍ ചുറ്റുപാടിലുമുള്ളവരിലുള്ള വിശ്വാസം അവന് നഷ്ടമാകുന്നു. ചിലപ്പോഴെല്ലാം ഇത്തരം ആഘാതത്തിന്റെ പ്രയാസം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതിന് കാരണമാകാറുണ്ട്. അതവരില്‍ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. പലപ്പോഴും ബുദ്ധിയെയും ശരീരത്തെയുമെല്ലാം ബാധിക്കുന്ന മാനസിക രോഗത്തിന്റെ അവസ്ഥയിലേക്കും അത് മാറുന്നു. മറ്റുചിലപ്പോള്‍ അവന്റെ ഉറക്കം, ആഹാരം, പഠനം തുടങ്ങിയ കാര്യങ്ങളിലായിരിക്കും അത് പ്രതിഫലിക്കുക. ആഘാതങ്ങളെ നേരിടാന്‍ അവശ്യമായ ശേഷി കുട്ടികളെ പഠിപ്പിക്കുന്നതില്‍ നാം വിജയിച്ചാല്‍ അവര്‍ക്ക് നല്ല ശിക്ഷണം നല്‍കുന്നതിലും നേരെയാക്കുന്നതിലും നമുക്ക് വിജയിക്കാം. ചെറുപ്പത്തില്‍ അവന്റെ പ്രിയപ്പെട്ട കുരുവി കുഞ്ഞിന്റെ മരണത്തില്‍ തന്നെ ആ പാഠം നാം ആരംഭിച്ചാല്‍ നല്ല രീതിയിലുള്ള വളര്‍ച്ച നമുക്കതില്‍ പ്രതീക്ഷിക്കാം. ഭാവിയില്‍ അവന്‍ നേരിടേണ്ടി വരുന്ന ആഘാതങ്ങളെ ക്രിയാത്മകമായി നേരിടാനുള്ള ശക്തി വലുതാകുമ്പോള്‍ അവനില്‍ കാണാം. ആഘാതങ്ങള്‍ ഒരുതരത്തില്‍ പരീക്ഷണങ്ങളാണ്. ചെറിയവരെയും വലിയവരെയും ഒരുപോലെ ബാധിക്കുന്നവയാണ് പരീക്ഷണങ്ങള്‍. 'മരണവും ജീവിതവുമുണ്ടാക്കിയവന്‍, നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍.' എന്നാണ് അല്ലാഹു ﷻ പറയുന്നത്. പരീക്ഷണങ്ങളും ആഘാതങ്ങളും മനുഷ്യനെ ജീവിതത്തിലെ ലക്ഷ്യങ്ങളെയും വ്യക്തിത്വത്തെയും ജനങ്ങളോടുള്ള തന്റെ നിലപാടുകളെയും കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നവനാക്കുന്നു. സ്വന്തത്തെ കുറിച്ച് കൂടുതല്‍ അറിയാനത് സഹായിക്കുന്നു. എന്നാല്‍ ജീവിതത്തിലെ ആഘാതങ്ങളെ ക്രിയാത്മകമായി നേരിടുന്നതിന് മക്കളെ സഹായിക്കാനുതകുന്ന ഏഴ് കാര്യങ്ങളാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്... ✦ 1) തന്റെ സൃഷ്ടാവിനെ മനസ്സിലാക്കി അവനുമായുള്ള കുട്ടിയുടെ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഏഴു കാര്യങ്ങളില്‍ ഒന്നാമത്തേത്. സൃഷ്ടാവായ അല്ലാഹു ﷻ കാരുണ്യവാനും ഉദാരനും യുക്തിജ്ഞനും നീതിമാനുമാണ്. തനിക്ക് ഒരു ആഘാതമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ എന്തോ യുക്തിയും നീതിയും അല്ലാഹു ﷻ കണക്കാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ അത് മനസിന് ശാന്തിയും കുളിര്‍മയും നല്‍കും. ✦ 2) അല്ലാഹു ﷻ മനുഷ്യന് വിധിച്ചിരിക്കുന്ന എല്ലാത്തിലും നന്മയുണ്ടെന്ന് അവനെ പഠിപ്പിക്കണം. എന്നാല്‍ നമുക്ക് അപ്രതീക്ഷിതമായ ഒരു ആഘാതമുണ്ടാകുന്ന വേളയില്‍ അതിലെ നന്മ എന്തെന്ന് നമുക്ക് അറിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഭാവിയില്‍ നമുക്കത് കണ്ടെത്താനാവും. ✦ 3)കുട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്ന ആഘാതത്തെ കുറിച്ചുള്ള അവന്റെ സംസാരത്തിനും ആവലാതിക്കും ചെവികൊടുക്കുക. അവനില്‍ നിന്ന് വിട്ടുനില്‍ക്കുകയോ അവന്റെ വായടപ്പിക്കുന്ന രീതിയിലുള്ള മറുപടികള്‍ നല്‍കി സംസാരം അവസാനിപ്പിക്കുകയോ ചെയ്യരുത്. തന്റെ ദുഖങ്ങളെയും സങ്കടങ്ങളെയും കുറിച്ച് അവന്‍ ആവോളം പറയട്ടെ എന്നാണ് വെക്കേണ്ടത്. അതിലൂടെ അവന്റെ ഉള്ളിലുള്ളതെല്ലാം പുറത്ത് വരട്ടെ. നല്ല ഒരു കേള്‍വിക്കാരനാവുന്നതിലൂടെ ആഘാതത്തിന്റെ ശക്തി വലിയൊരളവ് വരെ കുറക്കാന്‍ നമുക്ക് സാധിക്കും. ✦ 4)ദേഷ്യം നിറഞ്ഞിരിക്കുന്ന അവന്റെ വൈകാരിക പ്രകടനങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. കുട്ടി തെറ്റായ രൂപത്തില്‍ തന്റെ വികാരം പ്രകടിപ്പിക്കും, പ്രത്യേകിച്ചും കൗമാര പ്രായത്തിലുള്ളവര്‍. ആത്മഹത്യയെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്, ജീവിതത്തില്‍ നിന്നൊന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍, മരണമാണ് നല്ലത് തുടങ്ങിയ തെറ്റായ വാക്കുകള്‍ അവരില്‍ നിന്നുണ്ടാവും. അപ്പോള്‍ നാം അവരെ അകറ്റി നിര്‍ത്തുകയല്ല വേണ്ടത്. മറിച്ച് അവരുടെ ഉള്ളിലുള്ള ഇത്തരം തെറ്റായ ചിന്തകളൊക്കെ നിശബ്ദരായി നാം കേള്‍ക്കണം. തന്റെ ഉള്ളിലുള്ള രോഷവും ദേഷ്യവുമെല്ലാം അവന്‍ പറഞ്ഞ് അവസാനിപ്പിച്ചതിന് ശേഷം സ്വബോധാവസ്ഥയിലേക്ക് തിരിച്ച് കൊണ്ടു വരണം. തന്റെ ഈ തോന്നലുകളൊന്നും ശരിയല്ലെന്ന് ശാന്തമായി അവനെ ബോധ്യപ്പെടുത്തണം. ✦ 5)കുട്ടിയെ അവനിഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് തിരിച്ചു വിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വര, പെയിന്റിംഗ്, കായിക വിനോദങ്ങള്‍ തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. അതിലൂടെ അവനുണ്ടായിരിക്കുന്ന തെറ്റായ ചിന്തകള്‍ നീക്കി ഉന്മേഷവും ചടുലതയും പ്രധാനം ചെയ്യും. ✦ 6)സംഭവിച്ച ദുരന്തത്തിന്റെ പേരില്‍ അവരുടെ മുമ്പില്‍ വെച്ച് നാം തകര്‍ന്നു പോവുകയോ പൊട്ടിക്കരയുകയോ ചെയ്യരുത്. അഥവാ കരച്ചിലടക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരില്‍ നിന്ന് മാറി നിന്നായിരിക്കണമത്. ✦ 7)നെഗറ്റീവായ തന്റെ വികാരങ്ങള്‍ അവന്‍ പങ്കുവെക്കുമ്പോള്‍ അവന്റ കണ്ണുകളിലേക്കായിരിക്കണം നാം നോക്കേണ്ടത്. അതവര്‍ക്ക് ആശ്വാസവും നിര്‍ഭയത്വവും നല്‍കും. ഇടക്കിടെ അല്ലാഹുﷻവെ കുറിച്ച ഓര്‍മപ്പെടുത്തലുകള്‍ നടത്തുകയും സ്വന്തത്തോട് അണച്ചുപിടിച്ചും അവനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചും കൊണ്ടിരിക്കുകയും ചെയ്യുക. ഇനി അങ്ങേയറ്റം ദുഖിതനും നിശബ്ദനുമായിട്ടാണ് നാം അവനെ കാണുന്നതെങ്കില്‍ അവന്റെ മനസ്സ് തുറന്ന് സംസാരിപ്പിക്കുന്നതിന് നാം ശ്രമിക്കണം. അപ്രതീക്ഷിതമായ എന്തോ ഒന്ന് സംഭവിച്ച കാരണം അതിന്റെ ആഘാതത്തില്‍ കഴിയുന്ന കുട്ടിക്ക് അതില്‍ നിന്ന് മോചനം നല്‍കുന്നതിന്റെ ഭാഗമാണ് അവന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് നാം തിരിച്ചറിയുക.
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. ദൈവത്തെ സ്തുതിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന സങ്കീർത്തനങ്ങൾ – WFTW 7 ഫെബ്രുവരി 2021 February 27, 2021 | Comments closed സാക് പുന്നന്‍ സങ്കീർത്തനം 50 – തങ്ങളുടെ നാവിനെ ഏഷണി പറയാൻ ഉപയോഗിക്കുന്നതിന് പകരം അതിനെ കർത്താവിനെ സ്തുതിക്കുവാൻ ഉപയോഗിക്കുന്നവർക്ക്, സങ്കീർത്തനം 50:23ൽ അതിശയകരമായ ഒരു വാഗ്ദത്തം കാണുന്നു: “സ്തോത്രം അർപ്പിക്കുന്ന ഏവനും എന്നെ മഹത്വപ്പെടുത്തുന്നു, അതിലൂടെ അവന് എൻ്റെ വിടുതലിനെ (രക്ഷയെ) കാണിച്ചു കൊടുക്കുവാൻ എനിക്ക് ഒരു വഴി ഒരുക്കുന്നു” (അക്ഷരാർത്ഥത്തിൽ). നാം ദൈവത്തെ സ്തുതിക്കുമ്പോൾ, അതിലൂടെ നാം പരമാധികാരിയായ ദൈവമെന്ന നിലയിൽ നമുക്ക് തന്നിലുള്ള വിശ്വാസം നാം പ്രകടിപ്പിക്കുകയാണ്. അങ്ങനെ ഈ വിശ്വാസത്തിൻ്റെ പ്രകടനം ദൈവത്തിൻ്റെ വിടുതൽ നമ്മെ കാണിക്കുവാൻ അവിടുത്തെ പ്രാപ്തനാക്കുന്നു. സങ്കീർത്തനം 65:1 (കെ.ജെ.വി) പറയുന്നു, “ദൈവമേ, സീയോനിൽ (സഭയിൽ) സ്തുതി അവിടുത്തേക്കായി കാത്തിരിക്കുന്നു”. ദൈവത്തിനു വേണ്ടി എപ്പോഴും സ്തുതി കാത്തിരിക്കുന്ന ഒരിടമായിരിക്കണം നമ്മുടെ സഭകൾ. ദൈവം നമ്മുടെ മദ്ധ്യേ വരുമ്പോൾ, സ്തുതി അവിടുത്തെ കാത്തിരിക്കുന്നതായി അവിടുന്ന് കണ്ടെത്തണം. അങ്ങനെയുള്ളവരെ ദൈവം തന്നോട് അടുപ്പിക്കുന്നു. സങ്കീ.65:4 പറയുന്നു, “അവിടുന്ന് തിരഞ്ഞെടുത്ത് തന്നോട് അടുപ്പിക്കുന്ന മനുഷ്യൻ എത്ര ഭാഗ്യവാനാണ്”. ഭൂമിയോടുള്ള ദൈവത്തിൻ്റെ നന്മയെ കുറിച്ച് ആ സങ്കീർത്തനം തുടർന്നു പറയുന്നു. സങ്കീർത്തനം 100, യഹോവയെ സ്തുതിക്കുന്നതിനും അവിടുത്തെ സേവിക്കുന്നതിനുമായുള്ള ഒരു ക്ഷണമാണ്. നാം “സന്തോഷത്തോടെ ദൈവത്തെ സേവിക്കേണ്ടവരാണ്” (സങ്കീ.100: 2). ഞങ്ങൾ കർത്താവിനെ സേവിക്കുന്നു എന്നു പറയുന്നവരെ ഞാൻ കണ്ടിരിക്കുന്നു, എന്നാൽ അധിക സമയവും അവർ ഒരു കാര്യം അല്ലെങ്കിൽ മറ്റൊരു കാര്യത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ്. സന്തോഷത്തോടെ അവിടുത്തെ സേവിക്കാത്ത ആരും തന്നെ സേവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. സങ്കീർത്തനം 106 യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ നന്മയെ കുറിച്ചുള്ള ചരിത്രവുമായി തുടരുന്നു. സങ്കീ. 106:11,12ൽ നാം വായിക്കുന്നു, “വെള്ളം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞപ്പോൾ അവർ അവിടുത്തെ വചനങ്ങളെ വിശ്വസിക്കുകയും അവിടുത്തേക്കു സ്തുതി പാടുകയും ചെയ്തു”. രണ്ടു കാര്യങ്ങളാണ് ഇവിടെ നാം കാണുന്നത്. ഒന്നാമത്, സ്തുതി വിശ്വാസത്തിൻ്റെ തെളിവാണ്. ഹൃദയം നിറഞ്ഞുകവിയുന്നത് വായ് സംസാരിക്കുന്നു. ഹൃദയത്തിൻ്റെ കവിഞ്ഞൊഴുക്ക് വാൽവാണ് വായ്. തങ്ങളുടെ ഹൃദയങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ, അതു സ്തുതിയാൽ നിറഞ്ഞു കവിയുന്നു. അപ്പൊസ്തലന്മാർ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടപ്പോൾ, അവർ ദൈവത്തെ സ്തുതിക്കാൻ തുടങ്ങി (പ്രവൃത്തി.2). നാം ദൈവത്തെ സ്തുതിക്കുന്നില്ലെങ്കിൽ അതു തെളിയിക്കുന്നത് നമുക്കു വിശ്വാസം ഇല്ലെന്നാണ്. രണ്ടാമത്, പഴയ ഉടമ്പടിയുടെ കീഴിൽ, അവർ കാഴ്ചയാലാണ് ജീവിച്ചത്, വിശ്വാസത്താൽ അല്ല. അവരുടെ ശത്രുക്കൾ മുങ്ങുന്നതു കണ്ടതിനു ശേഷം മാത്രമെ അവർക്കു ദൈവത്തെ സ്തുതിക്കാൻ കഴിഞ്ഞുള്ളൂ. ഇന്ന്, നമ്മുടെ ശത്രുക്കൾ പരാജയപ്പെടുന്നതിനു മുമ്പുതന്നെ നമുക്കു ദൈവത്തെ സ്തുതിക്കാൻ കഴിയും. അതാണ് കാഴ്ചയാലല്ല വിശ്വാസത്താൽ നടക്കുക എന്നാൽ. സങ്കീർത്തനം 149 ദൈവത്തെ എല്ലാ കാലത്തും സ്തുതിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. “താഴ്മയുള്ളവരെ അവിടുന്ന് രക്ഷകൊണ്ട് അലങ്കരിക്കും” (സങ്കീ.149:4). കർത്താവ് രക്ഷ കൊണ്ട് നിങ്ങളെ അലങ്കരിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ താഴ്മയുള്ളവരായിരിക്കണം. നമ്മുടെ കിടക്കകളിൽ പോലും സന്തോഷത്തോടെ പാടുവാനും, നമ്മുടെ വായിൽ എപ്പോഴും ദൈവത്തിൻ്റെ പുകഴ്ചകൾ ഉണ്ടായിരിക്കുവാനും, സാത്താൻ്റെയും അവൻ്റെ ഭൂതങ്ങളുടെയും ശക്തിയും പ്രവർത്തനങ്ങളും ബന്ധിക്കേണ്ടതിന് നമ്മുടെ കയ്യിൽ ദൈവവചനം ഉണ്ടായിരിക്കേണ്ടതിനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (സങ്കീ.149:5-8). ദൈവത്തെ സ്തുതിക്കുന്നതും സാത്താൻ്റെ ശക്തി ബന്ധിക്കുന്നതും എപ്പോഴും ഒരുമിച്ചു ചേർന്നു പോകുന്നു. സങ്കീർത്തനം 150: ഈ സങ്കീർത്തനത്തിൽ “സ്തുതിക്കുക” എന്ന വാക്ക് പതിമൂന്നു പ്രാവശ്യം നാം വായിക്കുന്നു. “ശ്വാസമുള്ളതൊക്കെയും ( ജീവനുള്ള തൊക്കെയും ) യഹോവയെ സ്തുതിക്കട്ടെ” (സങ്കീ.150:6). ദൈവത്തെ സ്തുതിക്കേണ്ടാത്തവർ ഒരു തരത്തിലുള്ളവർ മാത്രമാണ്- ശ്വസിക്കാൻ കഴിയാത്തവർ, മരിച്ചവർ. ബാക്കിയുള്ളവരെല്ലാം എല്ലായ്പോഴും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കണം. നമ്മുടെ ജീവിതങ്ങളിൽ അത് അങ്ങനെ ആയിരിക്കട്ടെ . ആമേൻ.
എല്ലാ മദ്ധ്യവേനലവധിക്കാലത്തും ചന്ദ്രു വരും വീട്ടിൽ. 6C യിലെ ഞാനും 6A യിലെ രാമചന്ദ്രയ്യർ എന്ന ചന്ദ്രുവും അടുത്ത കൂട്ടുകാർ ആയത് എനിയ്ക്ക് വേറേ ആത്മാർത്ഥന്മാർ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ സ്കൂളടച്ചപ്പോൾ നാലുകിലോമീറ്റർ ദൂരെയുള്ള ടൌണിൽ നിന്നും എന്റെ വീട്ടിൽ അവൻ പൊടുന്നനവേ എത്തിയപ്പോൾ അത്തവണത്തെ അവധിക്കാലം പൊടിപൊടിയ്ക്കാം എന്ന മനസ്സറിവിൽ സന്തോഷം കവിഞ്ഞു. അച്ഛൻ വക്കീലയ്യർ വല്ലയിടത്തും പോയപ്പോൾ നിന്നെ ഇവിടെ ഇറക്കിയതാണോ ചന്ദ്രൂ? അല്ല നിന്നെക്കാണാൻ തന്നെ എത്തിയതാ-അവൻ. പിന്നെ ഒന്നെങ്കിൽ അവൻ ഇവിടെ അല്ലെങ്കിൽ ഞാൻ അവിടെ എന്ന മട്ടായി. പുതുതായിക്കണ്ട തമിഴ് സിനിമയുടെ കഥ പറയുന്നതുമാത്രമാണെങ്കിലും മതി ഒരു ദിവസം പോകാൻ. നീ തോട്ടിൽ ചാടുന്നോ? തോർത്തു ഞാൻ തരാം. തോട്ടിലേക്കു ചാഞ്ഞുകിടക്കുന്ന മുട്ടൻ മരക്കൊമ്പിന്മേൽ ക്കൂടെ ഓടി വെള്ളത്തിലേക്കു ചാടുക. നീന്തിക്കയറി നട കയറി പിന്നെയും ചാടുക. എന്റെ പുറകെ ചന്ദ്രുവും ചാടി. ഞാൻ നീന്തിത്തുടിയ്ക്കുമ്പോൾ അതാ കാണുന്നു ചന്ദ്രു കൈകാലിട്ടടിച്ച് മരണപരാക്രമം കാണിയ്ക്കുന്നു! വലിച്ചു കയറ്റി നടയിലിരുത്തി. ചുമച്ചു ഛർദ്ദിച്ചു വശം കെട്ട അവനോട് എനിയ്ക്ക് ദേഷ്യം വന്നു. നീന്താനറിയാൻ മേലെങ്കിൽ പറയേണ്ടെ? മൂന്നു ദിവസം കൊണ്ട് നീന്താനല്ലെങ്കിലും വെള്ളത്തിൽ പൊങ്ങിക്കിടക്കാ‍നെങ്കിലും വശമാക്കി. അതു കഴിഞ്ഞ് വയറു നിറെ ചക്കപ്പഴം തീറ്റ. ചിലപ്പോൾ ഒന്നുകൂടെ തോട്ടിൽ ചാടാൻ തോന്നും. ഒറ്റ ഓട്ടം.പിന്നെ ഒരു ചാട്ടം. മാമ്പഴം പിഴിഞ്ഞ് പാളയിൽ തേച്ച് വെയിലത്തുണക്കിയെടുക്കുന്ന മാമ്പഴത്തെര അവനു വേണ്ടി പ്രത്യേകം വച്ചിരിക്കും. “മദ്ധ്യവേനലവധി യായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ…” ചന്ദ്രു നീട്ടിപ്പാടും. അവന്റെ വീട്ടിൽ ചെന്നാൽ വക്കീലയ്യർ പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ്- കണക്ക് പുസ്തകങ്ങളിലെ എക്സൈർസൈസ് ചെയ്തു തീർക്കാൻ ഉത്തരവാദിത്തമുണ്ട്. എനിയ്ക്കു മാർക്കു കൂടുതൽ കിട്ടാറുള്ളതുകൊണ്ട് ഈ ബോറടിപ്പരിപാടി ഞാൻ ഏറ്റെടുത്ത് ചന്ദ്രുവിനെ ഇമ്പ്രൂവ് ചെയ്യുക എന്നണ് വക്കീലയ്യരുടെ നിർദ്ദേശം.ഒരു ഉത്സവരാത്രി വളരെ വൈകി അവന്റെ മഠത്തിൽ ഉറങ്ങാൻ കിടന്ന നേരം എന്റെ ഒരു ഭംഗിയുമില്ലാത്ത വൃത്തികെട്ട തലയുടെ പുറകിലെ കൂർത്തഭാഗം തൊട്ട് “ഇതൊക്കെ ബുദ്ധി ആണോ” എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ ഉള്ളാലെ ചിരിക്കുകയായിരുന്നെന്ന് അവനറിഞ്ഞോ? ഏതായാലും അവധിക്കാലം ഇങ്ങനെ പഠിച്ചു തുലയ്ക്കാനുള്ളതല്ലെന്നു ഞങ്ങൾക്ക് തീർച്ചയുണ്ടായിരുന്നു. അതുകൊണ്ടല്ലെ ചന്ദ്രു എന്റെ വീട്ടിൽ മിക്ക ദിവസവും എത്തുന്നത്. ഏഴാം ക്ലാസിലെ അവധിക്കാലവും ഇതു തന്നെ. നീന്തൽ പഠിച്ചതു കൂടാതെ അത്യാവശ്യം മരത്തിൽ കയരാനും ചന്ദ്രു പഠിച്ചെടുത്തു. “മദ്ധ്യവേനലവധിയായീ…’ അവൻ പാട്ടു തുടരും. എടാ അവധി പകുതിയായി. നിർത്ത് ചന്ദ്രൂ നിന്റെ ഈ പാട്ട്. അപ്പോൾ അവൻ തമിഴ് പാട്ടു പാടും. എന്നെ തോൽ‌പ്പിക്കാൻ.എന്റെ വെല്യേട്ടന്റെ കൂളിങ്ങ് ഗ്ലാസ് എടുത്ത് വച്ച് ശിവാജി ഗണേശൻ കളിച്ച് താഴെ വീണ് അതേൽ വിള്ളലുണ്ടാക്കിയത് നീയാണെന്ന സത്യം ഞാൻ പറയും എന്നതാണ് എന്റെ തുരുപ്പു ചീട്ട്. അവൻ ചിരിക്കുമ്പോൾ മുൻവശത്തെ വലിയ രണ്ടു പല്ല് മുഴുവൻ വെളിയിൽ വരുന്നത് എന്റെ തലയുടെ വൈകല്യത്തെ തുല്യപരിഹാരം ചെയ്യാനല്ലെ? എട്ടാം ക്ലാസിലേക്കു കയറാൻ സ്കൂൾ തുറക്കുന്നതിനു ഒരാഴ്ച മുൻപാൺ അതു സംഭവിച്ചത്. ഞാൻ പഠിച്ചിരുന്ന ഗവണ്മെന്റ് സ്കൂൾ പോരാ, ഹൈ സ്കൂളിൽ ആകുമ്പോൾ ടൌണിലെ സെന്റ് തോമസിൽ പഠിയ്ക്കുന്നതാണു നല്ലതെന്ന് അച്ഛൻ തീരുമാനിച്ചു. പെട്ടെന്ന് ഒരു ദിവസം അച്ഛൻ എന്നെ സെന്റ് തോമസിൽ ചേർത്തതായി അറിയിക്കുകയാണ് ഉണ്ടായത്. ചന്ദ്രുവിനെ അറിയിക്കാൻ എനിയ്ക്ക് ടൌണിൽ പോകാൻ പറ്റിയില്ല. സ്കൂൾ തുറക്കുമ്പോൾ അവന്റെ സ്കൂളിൽ ഞാനില്ല! എനിയ്ക്ക് പരിഭ്രമം ആയി. ചന്ദ്രുവിനോട് ഇങ്ങനെ ചെയ്തത് ശരിയോ? എന്നാലും അവധിക്കാലത്തു കൂടാൻ എന്താ പ്രയാസം? പക്ഷെ സംഗതി കൈവിട്ടുപോയി. ടൌണിൽ വച്ച് പാട്ടുകാരൻ സഹദേവൻ വിവരം പറഞ്ഞു. സ്കൂൾ തുറന്ന ദിവസം ചന്ദ്രു കാര്യം അറിഞ്ഞു. വീട്ടിൽ പോയി കരഞ്ഞു ബഹളമുണ്ടാക്കി. ഉടൻ സെന്റ് തോമസ്സിലെക്കു മാറ്റുക. അല്ലെങ്കിൽ സ്കൂളിൽ പോകുന്നില്ല എന്നായി ചന്ദ്രു. കണിശക്കാരനും കാർക്കശ്യക്കാരനുമായ വക്കീലയ്യർ ക്ക് കനിയാൻ തോന്നി. അദ്ദേഹം ട്രാൻസ്ഫർ വാങ്ങിച്ചു കൊടുത്തു. മൂന്നാലു ദിവസത്തിനകം ചന്ദ്രുവിനെ സെന്റ് തോമസിൽ കണ്ടപ്പോഴേ എന്റെ ശ്വാസം നേരേ വീണുള്ളു. പക്ഷെ അവൻ മിണ്ടുന്നില്ല. അസെംബ്ലിയ്ക്ക് ലൈൻ നിന്നപ്പോൾ 8C യിലായിരുന്ന ചന്ദ്രുവിന്റെ ക്ലാസ് ലൈൻ 8D യിലായിരുന്ന എന്റെ ലൈനിന്റെ അടുത്തുതന്നെ. ഞാൻ തിരിഞ്ഞ് അവനെ നോക്കിയപ്പോൾ വശത്തേക്കു മാറി മുഖം തിരിച്ചു. ഒരു ദിവസം എന്റെ ക്ലാസിൽ വന്ന് ഒരു എഴുത്ത് എന്റെ പുസ്തകക്കെട്ടിനിടയിൽ വച്ചിട്ടു പോയി. സ്നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ഒരു എട്ടാം ക്ലാസുകാരന് ആവുന്ന വിധത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുനു. മൂന്നാലു പേജു നിറയെ ചന്ദ്രുവിന്റെ മുഖം പോലെ ഉരുണ്ട അക്ഷരങ്ങൾ. ചിലടത്ത് സുഹൃത്ബന്ധത്തെ ചുറ്റിപ്പറ്റിയുളള ചില തമിഴ് ഡയലൊഗുകളുമുണ്ട്. അവസനം “ഇനി ഒരു മദ്ധ്യവേനലവധിക്കാലം വരുമോ?” എന്നെഴുതിയത് എന്നെ വല്ലായ്മപ്പെടുത്താൻ തന്നെ അല്ലെ? സ്കൂൾ വിട്ടപ്പോൾ ആ എഴുത്തുമായി ചന്ദ്രു വരുന്ന വഴിയിൽ കാത്തു നിന്നു. മുഖം കുനിച്ച് അവൻ മിണ്ടാതെ നടന്നകന്നു. എട്ടാം ക്ലാസു കഴിഞ്ഞുള്ള മദ്ധ്യവേനൽ അവധിയ്ക്ക് ഞാൻ അവന്റെ വീട്ടിൽ ചെന്നു. വലിയ മിണ്ടാട്ടമില്ല. ചേച്ചി പാമ്പു കടിച്ചു മരിച്ചതിനാലായിരിക്കും ഈ വൈമുഖ്യം എന്നു ഞാൻ കരുതി. ആ അവധിയ്ക്ക് “ചന്ദ്രു വിനെ കാണുന്നില്ലല്ലൊ“ എന്ന് അമ്മ ഓർമ്മിപ്പിക്കുമ്പോൾ ഞാൻ മാറി നടന്നു. കഴിഞ്ഞ മൂന്നു കൊല്ലമായി വേറെ കൂട്ടുകാർ ഇല്ലാതിരുന്ന ഞാൻ ഏറെ വിഷമിച്ചു. തോട്ടിൽ ചാടാൻ ഉത്സാഹമില്ല.അവധിക്കാലം വെറും വിരസദിനങ്ങൾ. ഒൻപതിലായപ്പോൾ സ്കൂൾ തുറന്ന് അധികം കഴിയാതെ തന്നെ ചന്ദ്രു എന്നെ കാണാൻ വന്നു. അവൻ പോവുകയാണ്. വീടൊക്കെ വിറ്റു. കുടുംബം മുഴുവൻ മദ്രാസിലേക്കു പറിച്ചു നടുകയാണ്. ചേച്ചിയുടെ മരണം, വക്കീലയ്യർക്കു പണ്ടത്തെപ്പോലെ കേസുകൾ കിട്ടുന്നില്ല, ആകെ വിഷമങ്ങൾ. മദ്രാസിൽ ചെന്നിട്ട് നീ എഴുത്തയക്കുമോ? ചോദിക്കാൻ തന്നെ എനിയ്ക്കു വിഷമം. ഇനി ഒരു മദ്ധ്യവേനലവധിക്കാലം വരുമോ? ഞാൻ ചോദിക്കേണ്ടതല്ലെ? ആകസ്മികമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ എം. എസ്സ്. സിയ്ക്കു പഠിയ്ക്കുന്ന എനിയ്ക്ക് ചന്ദ്രുവിന്റെ എഴുത്തു കിട്ടുന്നത്. ഞാൻ അവിടെയുണ്ടെന്ന് എങ്ങനെയോ അറിഞ്ഞത്രെ. മദ്രാസിൽ ചെന്നിട്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് കുടുംബം വഴുതി വീഴുകയാണ് ഉണ്ടായത്. വക്കീലയ്യർ താമസിയാതെ മരിച്ചു. പെട്ടെന്ന് ഒരു ജോലി തേടേണ്ടി വന്നു. കോളേജു പഠിത്തം മുടങ്ങി. “പഠിച്ചിരുന്ന കോളേജിനു മുൻപിൽ കൂടെ പോകുമ്പോൾ കരച്ചിലു വരുമെടാ” അവൻ എഴുതി. സ്വന്തം അഡ്രസ്സ് വച്ചിട്ടില്ല. അറിഞ്ഞുകൊണ്ട്? പോസ്റ്റൽ മുദ്രയിൽ നിന്നും അറിയാം, എഴുത്ത് മദ്രാസിൽ നിന്നും തന്നെ പോസ്റ്റ് ചെയ്തത്. എഴുത്തിന്റെ താഴെ വലിയ അക്ഷരങ്ങളിൽ “ മദ്ധ്യവേനലവധിയായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ” എന്ന് എഴുതിയതു കണ്ട് എന്റെ നിയന്ത്രണം വിട്ടു. വർഷങ്ങൾക്കു ശേഷമാണ് ചന്ദ്രുവിന്റെ അകന്ന ബന്ധുവായ നാരായണയ്യരെ കാണുന്നത്. മദ്രാസിൽ സ്ഥിരതാസക്കാരൻ. “ ചന്ദ്രുവിന്റെ വിവരം വല്ലതുമുണ്ടോ? ഞാൻ ചോദിച്ചു. “ചന്ദ്രുവൊ? അവൻ…...നേരത്തെ ..…പോയല്ലൊ” നാരായണയ്യർ കണ്ണുകൾ ചുരുക്കി എന്നെ നോക്കി. “ആത്മഹത്യ ആയിരുന്നു” എനിയ്ക്കു ശിക്ഷ തന്നിരിക്കുന്നു അവൻ. പണ്ടു വന്ന എഴുത്തിലെ ഒരു വാചകം അപ്പോഴാണ് എന്റെ മുൻപിൽ കൂടുതൽ മിഴിഞ്ഞു വന്നത്. ‘അന്നു മുങ്ങിച്ചാകാൻ പോയ എന്നെ നീ രക്ഷപെടുത്തിയില്ലെ? അതു വേണ്ടായിരുന്നു”
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
കാലാവസ്ഥാ വ്യതിയാനത്തെ വരുതിയിലാക്കുന്നതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയത്വം ഒഴിവാക്കി പരിസ്ഥിതി സൗഹാർദ സമീപനങ്ങളുമായി മുന്നോട്ടു പോകുന്നതുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ഒട്ടേറെ ചർച്ചകളും,പ്രതിജ്ഞകളും നയരൂപീകരണങ്ങളുമൊക്കെ നടക്കുന്ന ഒരു സമയമാണിത്. കാർബൺ ഉത്സർജനം പരമാവധി കുറച്ചുകൊണ്ട് ,ഒരു അക്ഷയ ഊർജ വിപ്ലവത്തിന്റെ പാതയിലേക്ക് മാറി സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും.ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ളീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ളീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ളീനായിരിക്കില്ല ” എന്നതാണ് വസ്തുത. അക്ഷയ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്ന സൗരോർജ ഉല്പാദന പ്ലാന്റുകൾ , ഉപകരണങ്ങൾ , കാറ്റാടിയന്ത്രങ്ങൾ , വൈദ്യുത വാഹനങ്ങൾ എന്നിവയുടെ നിർമിതിയിലെല്ലാം നാനാവിധത്തിലുള്ള ധാതുക്കൾ, അതും വലിയ അളവിൽ ആവശ്യമായി വരുന്നുണ്ട്. അതായത്, നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ എത്താൻ , ലോകത്തിന് ധാരാളം പുതിയ ഖനികൾ ആവശ്യമായി വരുമെന്നർത്ഥം. അന്താരാഷ്ട്ര ഊർജ ഏജൻസി (International Energy Agency, IEA ) യുടെ 2021 റിപ്പോർട്ട് പ്രകാരം 2050-ഓടെ കാർബൺ തുലിതാവസ്ഥ (Net zero emission) കൈവരിക്കാനാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ചെമ്പ്, നിക്കൽ , ലിഥിയം , കൊബാൾട്ട് മുതലായ നിർണായക ധാതുക്കളുടെ ആവശ്യകത ആറിരട്ടിയായി വർധിക്കും. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റൽ സ്റ്റഡീസിന്റെ കണക്കിൽ ഇത് 2050 ഓടെ ഏഴു മടങ്ങാകുമെന്നാണ് പ്രവചിക്കുന്നത്. സ്വർണ ഖനി (പ്രതീകാത്മക ചിത്രം) ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ, വൈദ്യുതി പ്രസരണികൾ, കാറ്റാടി യന്ത്രങ്ങളുടെ ഭാഗമായ ടർബൈനുകൾ, സോളാർ പാനലുകൾ, വൈദ്യുതി വിതരണ ലൈനുകൾ എന്നിവയുടെ നിർണായക ഭാഗമാണ് ധാതുക്കളും ലോഹങ്ങളും. IEA യുടെ കണക്കുകൾ പ്രകാരം, ഒരു ഇലക്ട്രിക് കാറിന് അതിന്റെ പെട്രോൾ വകഭേദത്തെക്കാൾ ആറിരട്ടി കൂടുതൽ ധാതുക്കൾ ആവശ്യമാണ് (സ്റ്റീലും അലുമിനിയവും ഒഴികെയാണിത്). ഒരു ഓഫ്‌ഷോർ കാറ്റാടിപ്പാടത്തിന് തുല്യ ശേഷിയുള്ള, ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ പ്ലാന്റിനേക്കാൾ 13 മടങ്ങ് അധികമാണ് ധാതുക്കളും ലോഹങ്ങളും ആവശ്യമായി വരുന്നത് . പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിലേക്കുള്ള ചുവടുമാറ്റം അർത്ഥമാക്കുന്നത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് 2010-ൽ ഉണ്ടായിരുന്നതിനേക്കാൾ 50 ശതമാനം കൂടുതൽ ധാതുക്കൾ ആവശ്യമുണ്ട് എന്നാണ്. ഇപ്പോൾ തന്നെ, ചില അവശ്യ ധാതുക്കൾക്കും ലോഹങ്ങൾക്കും ഈ വർഷം കുത്തനെ വില വർധിച്ചു. ബാറ്ററിയുടെ അവിഭാജ്യ ഘടകങ്ങളായ ലിഥിയത്തിന്റെ വിലയിൽ ഏകദേശം മൂന്നിരട്ടിയും കോബാൾട്ടിന്റെ വിലയിൽ 60 ശതമാനത്തോളവുമാണ് വർദ്ധിച്ചത് . വൈദ്യുത ലൈനുകൾ, ബാറ്ററികൾ, സോളാർ പാനലുകൾ മുതലായവയിലും “വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികവിദ്യകളുടെയും മൂലക്കല്ല്” എന്ന് IEA വിശേഷിപ്പിക്കുന്ന ചെമ്പിന്റെ വില, നിലവാരമുള്ള നിക്ഷേപങ്ങളുടെ അഭാവം കാരണം ഏകദേശം 25 ശതമാനം ഉയർന്നു. ബാറ്ററി-ഗ്രേഡ് നിക്കലും പിന്നിലല്ല , കൂടാതെ നിക്ഷേപം കുറവുള്ള മറ്റു ലോഹങ്ങളെ ചുറ്റിപ്പറ്റിയും ആശങ്കയുണ്ട്. അവലംബം: IEA Report 2021 on The Role of Critical Minerals in Clean Energy Transitions IEA യുടെ കണ്ടെത്തലുകൾ അനുസരിച്ച്, ഒരു ധാതു നിക്ഷേപത്തെ ഉൽപ്പാദനക്ഷമമായ ഖനിയാക്കി മാറ്റാൻ എടുക്കുന്ന ശരാശരി ദൈർഘ്യം 16.5 വർഷമാണ്. അതിന്റെ ആദ്യ ദശകമോ അതിൽ കൂടുതലോ സമയം ചെലവഴിക്കുന്നത് ആസൂത്രണതിനും സാധ്യതാ പഠനങ്ങൾക്കുമാണ്. പിന്നീട് ഖനി കുഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നാലോ അഞ്ചോ വർഷം. ഇതിൽ ആസൂത്രണ ഘട്ടത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ ചില സാധ്യതകൾ ഉണ്ടെങ്കിലും വിതരണത്തിൽ ഞെരുക്കം നേരിടേണ്ടി വരും. ധാതു നിക്ഷേപവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം, അറിയപ്പെടുന്ന പല ധാതു നിക്ഷേപങ്ങളും വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നുള്ളതാണ്, അതിൽ തന്നെ പല ഖനികളും സ്ഥിരതയുള്ളവയുമല്ല .ലോകത്തിലെ കോബാൾട്ടിന്റെ ഭൂരിഭാഗവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് (DRC). ലിഥിയത്തിന്റെ ഭൂരിഭാഗവും ബൊളീവിയയിലും ചിലിയിലുമാണ്. ബാറ്ററി-ഗ്രേഡ് നിക്കൽ ഇന്തോനേഷ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലാൻഥനൈഡ്‌ വിഭാഗത്തിൽ പെടുന്ന ധാതുക്കൾ 60 ശതമാനവും ചൈനയിലുമാണ്. ഇത് ഭാവിയിൽ ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കും നയാ രൂപീകരണങ്ങളിലേക്കും നയിച്ചേക്കും. ഉല്പാദനവും വിതരണവും സുഗമമാക്കാക്കാൻ രാജ്യങ്ങൾ തമ്മിൽ വ്യാപാര കരാറുകൾ ഉണ്ടാക്കി പരസ്പരാശ്രയത്തിൽ ഏർപ്പെടുമ്പോൾ പ്രധാനപ്പെട്ട ഉത്പാദക രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ ആഗോള വിതരണത്തിലും വിലയിലും വലിയ സ്വാധീനം ചെലുത്തും. പ്രകൃതി ദുരന്തങ്ങളും ആഗോള വിതരണത്തെ ബാധിച്ചേക്കും. അതിനാൽ തന്നെ, ഏക സ്രോതസ്സുകളെ ആശ്രയിക്കാതെ പലവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യത ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ് . പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ബാധ്യത സർക്കാരുകൾ ഏറ്റെടുക്കണം. ഇതിനായി ജിയോളജിക്കൽ സർവേ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തമാക്കണം. പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുമ്പോൾ അത് എത്രത്തോളം പരിസ്ഥിതി സൗഹാർദപരമായി കൈകാര്യം ചെയ്യണമെന്നും പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിൽ നിന്നുള്ള നിക്കൽ നിക്ഷേപങ്ങൾ പലതും പരിസ്ഥിതി ലോല പ്രദേശങ്ങളിലും ദേശീയോദ്യാനങ്ങളിലുമാണ്. അവലംബം: IEA (2020a); USGS (2021), World Bureau of Metal Statistics (2020); Adamas Intelligence (2020). മേല്പറഞ്ഞവയെല്ലാം നമ്മുടെ ഊർജ്ജ സ്വപ്നങ്ങൾക്ക് വലിയ ആശങ്ക നൽകുന്നുണ്ടെങ്കിലും, ആശ്വാസവും പ്രതീക്ഷയും നൽകുന്ന ചില കണ്ടെത്തലുകളും കണക്കുകളും ധാതുക്കളെ സംബന്ധിച്ച് നമുക്ക് മുന്നിലുണ്ട്. അതിലേറ്റവും പ്രധാനം ധാതുക്കളെ റീസൈക്കിൾ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നുള്ളതാണ്. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളിൽ നിന്നുള്ള കൊബാൾട്ടും നിക്കലും മികച്ച രീതിയിൽ പുനരുപയോഗം ചെയ്യുന്നതിലൂടെ, കാലക്രമേണ ഖനനത്തിന്റെ ആവശ്യകത കുറക്കാൻ സാധിക്കും . ഇതിന്റെ കാര്യക്ഷമത എത്രത്തോളമാണ്‌ എന്നത് ഒരു തുറന്ന ചോദ്യമാണ്. നിലവിൽ സ്റ്റീൽ, അലൂമിനിയം, ചെമ്പ് മുതലായ ലോഹങ്ങൾക്ക് മതിയായ കാര്യക്ഷമതയുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ് . 2030 നും 2040 നും ഇടയിൽ, ഉപയോഗശൂന്യമായ ബാറ്ററികളിൽ നിന്ന് റീസൈക്കിൾ ചെയ്തെടുക്കാവുന്ന ചെമ്പ്, കോബാൾട്ട്, നിക്കൽ, ലിഥിയം മുതലായ ലോഹങ്ങളുടെ അളവ് പ്രതിവർഷം 100,000 ടണ്ണിൽ നിന്ന് 1.2 ദശലക്ഷം ടണ്ണായി (10 മടങ്ങോളം) വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് IEA യിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. റീസൈക്ലിങ്ങിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നിർമ്മാതാക്കൾ കൂടുതൽ എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുമുണ്ട്. സർക്കാരുകൾക്കും ചെയ്യാവുന്ന ചിലതുണ്ട് . കാര്യക്ഷമമായ മാലിന്യ ശേഖരണവും തരംതിരിക്കലും പ്രോത്സാഹിപ്പിക്കേണ്ടത് സർക്കാർ തലത്തിൽ ഏറ്റെടുത്ത് നടത്തേണ്ടതാണ്. സോളാർ പാനലുകളുടെ അവിഭാജ്യ ഘടകമായ ​ ​ഫോട്ടോവോൾട്ടെയ്‌ക്കുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം വെള്ളിയുടെയും സിലിക്കണിന്റെയും ആവശ്യം വർധിപ്പിച്ചപ്പോൾ,​ ​​ഇവ രണ്ടിന്റെയും അളവ് കുറച്ചുകൊ​ണ്ടാണ് നിർമ്മാതാക്കൾ പ്രതികരിച്ചത്. ​കുറഞ്ഞ അളവിൽ ധാതുക്കളെ ആശ്രയിച്ചുള്ള, എന്നാൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു സമാനമായ കാര്യക്ഷമത​യുള്ള സോളാർ പാനലുകൾ വികസിപ്പിച്ചെടുക്കാനുള്ള ​സാധ്യതയും ​തുറന്നു കിടപ്പുണ്ട്. ഹരിതഗൃഹ വാതക​ങ്ങളുടെ ഉത്സർജനം ​മാത്രമല്ല മനുഷ്യരാശി നേരിടുന്ന ​സവിശേഷപരമായ പാരിസ്ഥിതിക പ്രതിസന്ധി. ജൈവവൈവിധ്യത്തിന്റെ ​നാശവും മലിനീകരണവും ​ധാതു ഖനനത്തി​ന്റെ ഉപോല്പന്നങ്ങളാണ്.​​ ഇത് സംബന്ധിച്ച് 2021 ന്റെ തുടക്കത്തിൽ , ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് ആന്റ് ബിസിനസ്സിലെ ഒരു സംഘം, ദുർബലമായ ആവാസവ്യവസ്ഥകളിൽ ​അവിടുള്ള ഖനനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു വിശകലനം ​പ്രസിദ്ധീകരിച്ചിട്ടുണ്ട് . ​ബോക്സൈറ്റ് (അലുമിനി​യം), ചെമ്പ്, സ്വർണ്ണം, ഇരുമ്പ്, ഈയം, മാംഗനീസ്, നിക്കൽ, വെള്ളി, സിങ്ക്​ എന്നീ ഒമ്പത് ലോഹ അയിരുകളാണ് പരിശോധി​ച്ചത്. ഈയം ഒഴികെയുള്ള​വയുടെ ​ഖനനവും സംസ്കരണവും കഴിഞ്ഞ രണ്ട് പതിറ്റാ​ണ്ടിൽ കുതിച്ചുയർന്നു. 2019-ൽ​ മാത്രം ഇത്തരത്തിൽ വേർതിരിച്ചെടുത്ത അയിരിന്റെ 79 ശതമാനവും ​മരുഭൂമികൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, ഉഷ്ണമേഖലാ പുൽമേടുകൾ , സാവന്നകൾ മുതലായ ​ഭൂമിയിലെ സമ്പന്നമായ ​ജൈവവ്യവസ്ഥകളിൽ നിന്നുമായിരുന്നു. ലോകത്തിലെ പകുതി ലോഹ ഖനികളും സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്ററോ അതിൽ താഴെയോ ഉള്ളവയാണെന്നും സംഘം കണ്ടെത്തി​.​ ​ഖനനത്തിന്റെ ബാക്കിപത്രമാണ് മാലിന്യം.അയിരുകൾ ലഭിക്കാൻ നീക്കം ചെയ്ത പാറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. അയിരിനെ വേർതിരിച്ചതിനുശേഷം ഖനന പ്രവർത്തനങ്ങളുടെ ഉപോൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ടെയിലിംഗ് ഡാമുകൾ എന്നറിയപ്പെടുന്ന അണക്കെട്ടുകൾ പലപ്പോഴും പ്രദേശവാസികൾക്ക് ഭീഷണിയാവാറാറുണ്ട്. നിരുത്തരവാദപരമായി പരിപാലിക്കപ്പെടുന്ന ടെയിലിംഗ് ഡാമുകൾ തകരുന്നത് ഒരു പ്രത്യേക വിഷയമാണ് .ചിലപ്പോൾ ഇതിനെത്തുടർന്ന് വിഷമിശ്രിതങ്ങൾ ഒഴുകി ഒരു പ്രദേശമാകെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട് . ഇതിനുദാഹരണമാണ് 2019-ൽ പെറുവിലെ കോബ്രിസ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച. അന്ന് 67,000 ക്യുബിക് മീറ്റർ സയനൈഡ് കലർന്ന ചെമ്പ് മാലിന്യം മാന്താരോ നദിയിലേക്ക് ഒഴുകിയെത്തുകയാണുണ്ടായത് . അതുപോലെ 2019-ൽ ബ്രസീലിലെ ഫീജോയിൽ ഉണ്ടായ മറ്റൊരു ദുരന്തത്തിൽ 237 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച മൂലമായിരുന്നു. ഇതുപോലെ ഭീഷണി സൃഷ്ടിച്ചു നിലകൊള്ളുന്ന ഖനികൾ ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിലെ പപ്പുവയിലുള്ള ഗ്രാസ്ബർഗ് സ്വർണ്ണ ഖനി. ലോകത്തിലെ ഏറ്റവും വലിയ ഖനന പദ്ധതികളിലൊന്നായ ഇത് തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായ ലോറന്റ്സ് ദേശീയോദ്യാനത്തിന് തൊട്ടുതാഴെയാണ് സ്ഥിതിചെയ്യുന്നത്. പാർക്കിലെ ശുദ്ധജല മലിനീകരണവുമായി ഖനി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടത്തിയിട്ടുള്ളത് . ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു സ്വർണ്ണ ഖനിയുടെ ടെയ്‌ലിംഗ് അണക്കെട്ടിന്റെയും സംസ്‌കരണ പ്ലാന്റിന്റെയും ആകാശ കാഴ്ച ധാതുക്കളുടെ ഖനനവും ആഗോള വിതരണവുമായി ബന്ധപ്പെട്ട് IEA പ്രധാനമായും ആറ് വെല്ലുവിളികളാണ് മുന്നോട്ട് ​വെക്കുന്നത്. സർക്കാരുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കണം, കമ്പനികൾ നവീകരിക്കപ്പെടണം ; പുനരുപയോഗവും അവയുടെ സാങ്കേതിക നിലവാരവും മെച്ചപ്പെടുത്തണം; വിതരണങ്ങൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കണം ; ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം; ഏറ്റവും പ്രധാനമായി പാരിസ്ഥിതികവും സാമൂഹികവുമായ നിലവാരം മെച്ചപ്പെടുത്തണം. ഭാവിയിൽ ഖനികൾക്ക് അംഗീകാരം നൽകുമ്പോൾ പാരിസ്ഥിതിക ഘടകങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട്, അവ പ്രവർത്തിപ്പിക്കാനുള്ള സോഷ്യൽ ലൈസൻസിങ് നടപടികൾ ഊർജ്ജിതമാക്കണം. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സീറോ-കാർബൺ ഖനികൾക്കൊക്കെ ഇപ്പോൾ തുടക്കമായിട്ടുണ്ട്. ഇത്തരുണത്തിൽ പ്രവർത്തിച്ചെങ്കിൽ മാത്രമേ ഇനിയങ്ങോട്ടുള്ള നമ്മുടെ ക്ലീൻ എനർജി സ്വപ്‌നങ്ങൾ ക്ലീനായി യാഥാർഥ്യമാകുകയുള്ളു. അധിക വായനക്ക് : “Will a scramble to mine metals undermine the clean energy revolution?”, New Scientist, 10 November 2021. https://www.iea.org/reports/the-role-of-critical-minerals-in-clean-energy-transitions https://en.wikipedia.org/wiki/Brumadinho_dam_disaster https://www.nytimes.com/2005/12/27/world/asia/below-a-mountain-of-wealth-a-river-of-waste.html Leave a comment ശാസ്ത്ര നൊബേലുകളിലെ അശാസ്ത്രീയത 9 Oct 2021 ScienceManila ഈ വർഷത്തെ ശാസ്ത്ര നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെട്ട ഒരാഴ്ചയാണ് കടന്നുപോയത്. എല്ലാ വർഷത്തെയും പോലെ, രസതന്ത്രം, ഭൗതിക ശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ ശാസ്ത്രശാഖകളിൽ മികച്ച സംഭാവന നൽകിയ ഏതാനും ശാസ്ത്രജ്ഞർക്ക് പുരസ്കാരവും ലഭിച്ചു. സമ്മാനം ലഭിച്ച എല്ലാ ശാസ്ത്രജ്ഞരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. മനുഷ്യരാശിക്കനുഗുണമായ ശാസ്ത്രരംഗത്തെ നേട്ടങ്ങൾ തീർച്ചയായും അംഗീകരിക്കപ്പെടണം, ആദരിക്കപ്പെടുകയും വേണം. എന്നാൽ നൊബേൽ സമ്മാനം നൽകുന്നതിലെ അശാസ്ത്രീയത ശാസ്ത്രലോകത്തെ വിമർശകർ എക്കാലവും ഉയർത്തിപിടിക്കാറുള്ള ഒരു ഗൗരവമേറിയ വിഷയമാണ്. ഒരുപക്ഷെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിഷയം. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾകൊള്ളുന്ന വലിയ വിക്കിപീഡിയ പേജ് തന്നെ അതിന് സാക്ഷ്യം. പുരസ്‌കാര നിർണയത്തിൽ ശാസ്ത്രത്തിന്റെ സ്വഭാവം വളച്ചൊടിക്കുകയും അതിന്റെ ചരിത്രം തിരുത്തിയെഴുതുകയും, പ്രധാന സംഭാവന നൽകുന്ന പല പിന്നണി ശാസ്ത്രജ്ഞരെയും അവഗണിക്കുകയും ചെയ്യുന്നതിലൂടെ ശാസ്ത്രത്തെ അപമാനിക്കുകയാണ് പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ നിർഭാഗ്യവശാൽ സംഭവിക്കാറുള്ളത്. നൊബേൽ സമ്മാനം ആദ്യമായി നൽകപ്പെട്ട 1901 തന്നെ എടുക്കുക . ആന്റിടോക്‌സിൻ കണ്ടുപിടിച്ചതിന് എമിൽ അഡോൾഫ് വോൺ ബെഹ്റിംഗിന് ആയിരുന്നു വൈദ്യശാസ്ത്രത്തിലെ ആദ്യ നൊബേൽ. എന്നാൽ അതെ കണ്ടുപിടുത്തതിൽ അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകനായിരുന്ന കിറ്റാസാറ്റോ ഷിബാസബ്യൂറോയുടെ പേര് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും കമ്മിറ്റി പരിഗണിച്ചില്ല . ക്ഷയരോഗത്തിനുള്ള സ്ട്രെപ്റ്റോമൈസിൻ എന്ന സുപ്രധാനമായ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന് 1952 ലെ മെഡിസിൻ, ഫിസിയോളജി സമ്മാനം സെൽമാൻ വാക്സ്മാനെ മാത്രമായി തേടിയെത്തിയപ്പോൾ അതേ കണ്ടുപിടുത്തതിൽ പ്രധാന പങ്കാളിയായിരുന്ന ആൽബർട്ട് ഷാറ്റ്സ് പിന്തള്ളപ്പെടുകയാണുണ്ടായത് . കണ്ടുപിടുത്തം തനിക്കും കൂടി അവകാശപ്പെട്ടതാണെന്നു വാദിച്ചുകൊണ്ടു ഷാറ്റ്സ് സെൽമാനെതിരെ നിയമയുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും നൊബേൽ ജേതാവെന്ന ആ സുവർണ പദവി ലഭിച്ചില്ല. ഷാറ്റ്സിനു നഷ്ടപരിഹാരം നൽകി തർക്കം പരിഹരിക്കുകയാണുണ്ടായത്. 1962 ൽ ഡി എൻ എ യുടെ പിരിയൻ ഗോവണി ആകൃതി കണ്ടുപിടിച്ചതിന് വാട്സണും ക്രിക്കിനും വിൽകിൻസിനും നൊബേൽ ലഭിച്ചപ്പോൾ ആ കണ്ടുപിടുത്തത്തിന് അടിസ്ഥാനപരമായ സംഭാവന നൽകിയ റോസലിൻഡ് ഫ്രാങ്ക്‌ളിൻ എങ്ങനെ അവഗണിക്കപ്പെട്ടെന്നുള്ളത് ഇന്നും ചർച്ച ചെയ്യപ്പെടാറുള്ളതാണ് . 2008 ലെ രസതന്ത്ര സമ്മാനം ഗ്രീൻ ഫ്ലൂറസന്റ് പ്രോട്ടീൻ (GFP) കണ്ടുപിടിച്ചതിന് മൂന്ന് ഗവേഷകർക്ക് ലഭിച്ചു. എന്നാൽ ജിഎഫ്പിക്ക് വേണ്ടി ആദ്യമായി ജീൻ ക്ലോൺ ചെയ്ത ഡഗ്ലസ് പ്രാഷർ എന്ന ശാസ്ത്രജ്ഞൻ അവരുടെ കൂട്ടത്തിലായിരുന്നില്ല. ജിഎഫ്പി എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് പ്രാഷർ ആയിരുന്നെങ്കിലും ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന് ഗവേഷണം തുടരാൻ കഴിഞ്ഞില്ല.പിന്നീട് പല ഗവേഷണ സ്ഥാപനങ്ങളിലേക്കും ജിഎഫ്പി യിൽ ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായത്തിനു വേണ്ടി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് അദ്ദേഹത്തിന്റെ വ്യക്തിജീവിതം തന്നെ സാമ്പത്തികമായി തകർന്ന അവസ്ഥയിലായപ്പോൾ ഒരു ഷട്ടിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു . ഈ സമയത്താണ് ജിഎഫ്പിക്ക് നൊബേൽ സമ്മാനം ലഭിക്കുന്നതും, ആ മൂന്ന് ഗവേഷകർ തങ്ങളുടെ നോബൽ സമ്മാനദാന ചടങ്ങിലെ പ്രസംഗത്തിൽ പ്രാഷറിനോട് നന്ദി പറയുകയും ചെയ്തത്. ഇവരുടെ ഇടപെടലുകളെ തുടർന്ന് 2010 ൽ പ്രാഷർ തിരിച്ചു ഗവേഷണരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതുപോലെ ഒരുപാട് ഉദാഹരണങ്ങൾ ശാസ്ത്ര നൊബേലിന്റെ ചരിത്രം പരിശോധിച്ചാൽ കണ്ടെത്താൻ സാധിക്കും. കഴിഞ്ഞ വർഷത്തെ രസതന്ത്ര നൊബേലിൽ വരെ. ​ചിലരൊക്കെ അർഹിച്ച നൊബേൽ ​കിട്ടാതാവുമ്പോൾ സ്വയം പൊട്ടിത്തെറിച്ച് പ്രതിഷേധിച്ചിട്ടുമുണ്ട് . ഉദാഹരണത്തിന്, റെയ്മണ്ട് ​വഹൻ ദമാഡിയൻ എന്ന ശാസ്ത്രജ്ഞൻ . 2003 ലെ ​വൈദ്യശാസ്ത്ര നൊബേൽ ​സമ്മാനം പോൾ ലോട്ടർബർ , സർ പീറ്റർ മാൻസ്ഫീൽഡ് എന്നിവർക്ക് ” മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്(എംആർഐ) സംബന്ധിച്ച അവരുടെ കണ്ടെത്തലുകൾക്ക് ” ​ആണ് ​ലഭി​ച്ചത് . ​ എന്നാൽ ​ റെയ്മണ്ട് ​വഹൻ ദമാഡിയൻ ​ആയിരുന്നു ​മാഗ്നറ്റിക് റെസൊണൻസ്​ ഉപയോഗിച്ച് കാൻസർ ബാധിച്ചതും ബാധിക്കാത്തതുമായ കോശങ്ങളെ തിരിച്ചറിയാൻ സാധിക്കുമെന്ന് ആദ്യം റിപ്പോർട്ട് ​ചെയ്തത് ​. പിന്നീട് അദ്ദേഹം ​ഈ വിദ്യ ​ആദ്യമായി മനുഷ്യ​ന്റെ ​ സ്കാനിലേക്ക് വിവർത്തനം ​ചെയ്യുകയും ​ചെയ്തു. ​​ദമാഡിയന്റെ ​ഈ ​യഥാർത്ഥ റിപ്പോർ​ട്ടായിരുന്നു എൻ‌എം‌ആറിനെ ഇന്നത്തെ രീതിയിലേക്ക് വികസിപ്പിക്കാൻ ​നൊബേൽ ലഭിച്ച ​ലൗട്ടർബറിനെ പ്രേരിപ്പി​ച്ചതുതന്നെ . ​എന്നിട്ടും തന്നെ നൊബേലിന് ​പരിഗണിക്കാത്തതിലുള്ള ​അമർഷം തീർക്കാൻ ​ദമാഡിയൻ ​വ്യത്യസ്തമായ ഒരു ​ ​പ്രതിഷേധ രീതിയായിരുന്നു അവലംബിച്ചത്. ന്യൂയോർക്ക് ടൈംസ് , ദി വാഷിംഗ്ടൺ പോസ്റ്റ് , ലോസ് ഏഞ്ചൽസ് ടൈംസ് ​തുടങ്ങിയ മുൻ നിര ​അന്താരാഷ്ട്ര പത്ര​ങ്ങളിൽ അദ്ദേഹം ​ ​തന്റെ സംഭവനകളെക്കുറിച്ചു ഒരു മുഴു പേജ് പരസ്യം തന്നെ നൽകി.ഏറ്റവും ​കുറഞ്ഞത് തുല്യമായ അംഗീകാര​മെങ്കിലും ​ദമാഡിയ​ന്റെ ​ സൃഷ്ടിക്ക് ​അർഹിക്കുന്നുവെന്ന് ചില ഗവേഷകർക്ക് തോന്നി.​”​ ​ഒരു തിങ്കളാഴ്ച സുപ്രഭാതത്തിൽ ഉറക്കമുണർന്ന് നോക്കുമ്പോൾ ഞാൻ ചരിത്രത്തിൽ നിന്നും നിഷ്കരുണം മായ്ച്ചുകളയപ്പെട്ടിരിക്കുന്നു , ​എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത് .”, എന്നായിരുന്നു ന്യൂയോർക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞത്. ആർക്കൊക്കെ സമ്മാനം ലഭിക്കേണ്ടതായിരുന്നു ലഭിക്കരുതായിരുന്നു എന്ന വാഗ്‌വാദത്തിനപ്പുറം , ശാസ്ത്ര നൊബേലുകൾ കേവലം ഒരു വ്യക്തി അല്ലെങ്കിൽ പരമാവധി മൂന്ന് വ്യക്തികൾക്ക് പ്രതിഫലം നൽകുന്നതിലേക്ക് ഒതുക്കപ്പെടുന്നു എന്നതാണ് പുനർവിചിന്തനത്തിനു വിധേയമാക്കപ്പെടേണ്ട​ ​വിഷയം. ശാസ്ത്ര മുന്നേറ്റങ്ങളും കണ്ടുപിടിത്തങ്ങളും ഒരിക്കലും ഒരു ഏകാന്ത പഥികന്റെ ഗവേഷണ സഞ്ചാരത്തിൽ നിന്നുണ്ടാകുന്നതല്ലെന്നുള്ള യാഥാർഥ്യം നിലനിൽക്കെ ഓരോ വർഷവും ഒന്നോ രണ്ടോ മൂന്നോ ​ഗവേഷകരുടെ പേരിലേക്ക് മാത്രമായി ഇത്തരം പ്രതിഫലങ്ങൾ വ്യക്തിനിഷ്ഠമായി പോകുന്നതിലെ യുക്തി പുനഃപരിശോധിക്കേണ്ടതാണ്. ശാസ്ത്ര ഗവേഷണം ഒരു സംഘടിത പരിശ്രമം ആണ്. അതുകൊണ്ടാണ് ‘ഗവേഷണ സംഘ’ങ്ങൾ രൂപീകരിക്കപ്പെടുന്നത്. ​ഓരോ ഗവേഷണ ​സംഘത്തിലും ഒരു തലവന് പുറമെ , ​അനവധി ഗവേഷക വിദ്യാർത്ഥികളുടെയും ,​പോസ്റ്റ്‌ഡോക്കുകളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു ​​​വലിയ നിര തന്നെ പ്രവർത്തിക്കാറുണ്ട് . എന്നാൽ ഇത്തരം അംഗീകാരങ്ങൾ ​വരുമ്പോൾ അത് ആ ഗവേഷക സംഘത്തിന്റെ കപ്പിത്താന്റെ പേരിൽ മാത്രമായി ആലേഖനം ചെയ്യപ്പെടുകയാണ് പതിവ് . ജീവിതകാലം മുഴുവൻ “നൊബേൽ ജേതാവ് ” എന്ന സുവർണ പദവി അവർക്ക് ലഭിക്കും. ആളുകൾ അവരുടെ കീഴിൽ ഗവേഷണം നടത്തുവാൻ തിക്കും തിരക്കും കൂട്ടും. അവരുടെ പ്രഭാഷണങ്ങൾക്ക് വലിയ ഡിമാൻഡും സ്വീകാര്യത ലഭിക്കും. ഇത് ഒരു മുഖ്യ ഗവേഷകൻ/ഗവേഷക നയിക്കുന്ന ഗവേഷക സംഘത്തിന്റെ കാര്യം .​ മിക്കപ്പോഴും, ​ഒന്നിലധികം ഗവേഷക ​സംഘങ്ങൾ ഒരൊറ്റ പ്രോജക്റ്റിൽ സഹകരിക്കു​ന്ന സാഹചര്യം ഉണ്ട് ​.​ ഉദാഹരണത്തിന് ​ ​2017 ൽ “ഗുരുത്വാകർഷണ തരംഗങ്ങളെ സംബന്ധിച്ച കണ്ടെത്തലുകൾക്ക്” ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത് എടുത്ത് പരിശോധിച്ചു നോക്കുക. ഈ തരംഗങ്ങൾ രേഖപ്പെടുത്തിയ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററി (ലിഗോ / LIGO) പദ്ധതിക്ക് നേതൃത്വം നൽകിയ റെയ്നർ വെയ്സ്, കിപ് തോൺ, ബാരി ബാരിഷ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. അതേസമയം ​ലിഗോ ടീം തങ്ങളുടെ ​ഈ ​കണ്ടെത്തൽ ​പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ രചയിതാക്കളുടെ പട്ടിക ​​മൂന്ന് ​പേജുകളുണ്ട് ! അതായത് അത്രയും പേരുടെ സംഭാവന ഈ അംഗീകാരത്തിന് പിന്നിലുണ്ടെന്നർത്ഥം. ശാസ്ത്രത്തിനു ഇതുവരെ ​പിടികൊടുക്കാത്ത ഹിഗ്സ് ബോസോണിന്റെ പിണ്ഡം കൃത്യമായി കണക്കാക്കിയ​ത് വിശദീകരിക്കുന്ന ​​2015 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ​പ്രബന്ധത്തിൽ 5,154 ​രചയിതാക്കളുണ്ട്. 33 പേജ് ഉള്ള ഈ പ്രബന്ധത്തിൽ 24 പേജോളം ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഗവേഷകരുടെയും അവർ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകളാണ്. ​ഇത്തരം വിമർശനങ്ങളെ നൊബേൽ കമ്മിറ്റി എങ്ങനെ പ്രതിരോധിക്കുന്നു എന്നതും കൗതുകമുളവാക്കുന്ന കാര്യമാണ്. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട് ​ആൽഫ്രഡ് നോബലിന്റെ ​വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് ​വിധേയമായി മാത്രമേ തങ്ങൾ പ്രവർത്തിക്കുന്നുള്ളു എന്നാണ് ഇക്കൂട്ടരുടെ വാദം. ​അങ്ങനെയാണെങ്കിൽ ​”മുൻവർഷത്തിൽ” അതാതു മേഖലയിൽ സുപ്രധാന കണ്ടുപിടിത്തം നടത്തിയ “വ്യക്തിയെ” അംഗീകരിക്കാ​നാണ് ​വിൽപത്രം ആവശ്യപ്പെടു​ന്നത് .​ അതായത് ഒരു വ്യക്തിക്ക് മാത്രമേ ഒരു മേഖലയിലെ നൊബേൽ സമ്മാനം നൽകാൻ പാടുള്ളു. ഏക പ്രതിഭാ സങ്കല്പം. എന്നാൽ സമീപകാലങ്ങളിൽ ഇതിൽ നിന്ന് വിഭിന്നമായി ​ നോബൽ കമ്മിറ്റി മൂന്നു പേരെ വരെ ​അവരുടെ സംഭാവനകളുടെ അടിസ്ഥാനത്തിൽ ​അംഗീകരിക്കു​ന്നുണ്ട് . ​അതായത് വിൽപത്രത്തിലെ നിയമങ്ങൾ നിലവിൽ ലംഘിക്കപ്പെട്ടു കഴിഞ്ഞു . അങ്ങനെയെങ്കിൽ ഗവേഷണം ഒരു കൂട്ടായ പരിശ്രമമാണെന്ന് അംഗീകരിച്ച് ​ഒരു പടി കൂടി മുന്നോട്ട് കടന്ന് ഒരു മാതൃക സൃഷ്ടിക്കാൻ തീർച്ചയായും നൊബേൽ കമ്മിറ്റിക്ക് ശ്രമിക്കാവുന്നതേയുള്ളൂ . സമാനമായ ഒരു നിർദേശം സയന്റിഫിക് അമേരിക്കൻ എന്ന ശാസ്ത്ര മാസികയുടെ എഡിറ്റർമാർ 2012 ൽ ​മുന്നോട്ടു വെച്ചിരുന്നു -​ സമാധാന​ത്തിനുള്ള നൊബേൽ ​നൽകുന്നത് പോലെ ​എന്തുകൊണ്ട് ശാസ്ത്ര നൊബേലുകൾ ഒരു ഗവേഷക സംഘത്തിന് നൽകിക്കൂടാ എന്ന്. മരണാനന്തര ബഹുമതിയായും നൊബേൽ സമ്മാനങ്ങൾ നൽകാറില്ല എന്നതും ശ്രദ്ധേയം. സുപ്രധാനമായ ശാസ്ത്ര സംഭാവനകൾ നടത്തിയാൽ മാത്രം പോരാ , കമ്മിറ്റി പരിഗണിക്കുന്നത് വരെ ജീവിച്ചിരിക്കുന്നെങ്കിൽ മാത്രമേ പരിഗണന ലഭിക്കുകയുള്ളു. റോസലിൻഡ് ഫ്രാങ്ക്ളിന് നൊബേൽ ലഭിക്കാതെ പോയത് അവർ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മൗറിസ് വിൽക്കിൻസ് എന്നിവർക്ക് നോബൽ നൽകുന്നതിന് നാല് വർഷം മുമ്പ് മരണ​പ്പെട്ടതുകൊണ്ടാണെന്ന് ​ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു .​ എന്നാൽ 2011 ൽ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ റാൽഫ് സ്റ്റീൻമാന് ​ ​മരണാന്തര നൊബേൽ ആയിട്ടാണ് നൽകിയത്. അവാർഡിന് പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മരണപ്പെടുകയാണെങ്കിൽ നൊബേൽ നൽകാൻ നിയമം അനുശാസിക്കുന്നുവെന്ന് കമ്മിറ്റി ​വാദിച്ചു . നമ്മുടെ മഹാത്മാ ഗാന്ധിക്ക് എന്തുകൊണ്ട് നൊബേൽ നൽകിയില്ല എന്നതിനും ഇതേ ഉത്തരമാണ് നൊബേൽ കമ്മിറ്റി നൽകിയത്. ആ തീരുമാനത്തിൽ പിന്നീട് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചെങ്കിലും. ഇങ്ങനെ നോക്കുമ്പോൾ 2019 ൽ രസതന്ത്ര നൊബേൽ ലഭിച്ച 97 കാരനായ ജോൺ ഗൂഡിനഫ് തന്റെ ദീർഘായുസ്സിനോട് തീർച്ചയായും നന്ദി പറയേണ്ടതായി വരും. Source: Nobel Foundation ഏക /ഏകാന്ത പ്രതിഭ സങ്കല്പത്തിൽ അധിഷ്ഠിതമായ ശാസ്ത്ര നോബേൽ​ ചരിത്രം ​പരിശോധിച്ചാൽ കാണുന്ന മറ്റൊരു വസ്തുത ഈ പ്രതിഭകൾ മിക്കപ്പോഴും വെളുത്തവരും പുരുഷന്മാരുമാണ് എന്നുള്ളതാണ്. 120 വർഷത്തെ ശാസ്ത്ര​ ​നോബൽ ജേതാക്കളിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീകൾ, ​അതിൽ തന്നെ കറുത്ത വർഗക്കാരിയായ ​ ഒരു സ്ത്രീക്ക് മാത്രമേ ​നൊബേൽ ലഭിച്ചിട്ടുള്ളൂ​.​വൈദ്യശാസ്ത്ര നൊബേൽ ആകെ 224 വിജയികൾക്ക് നൽകിയപ്പോൾ അതിൽ 12 എണ്ണം മാത്രമാണ് സ്ത്രീകൾക്ക് ലഭിച്ചത്. രസതന്ത്ര നൊബേലിന്റെ 188 മൊത്തം ജേതാക്കളിൽ 7 സ്ത്രീകളാണ് ഇതുവരെയുള്ളത്. 1901 മുതൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച 219 ജേതാക്കളിൽ നാല് പേർ മാത്രമാണ് സ്ത്രീകൾ. കഴിഞ്ഞ വർഷം താരതമ്യേന ഭേദപ്പെട്ട ഒരു വർഷമായിരുന്നു ഇക്കാര്യത്തിൽ. 11 നൊബേൽ പുരസ്കാരങ്ങളിൽ 4 എണ്ണം സ്ത്രീകൾക് ലഭിച്ചു. അതിൽ തന്നെ ആദ്യമായി രസതന്ത്ര നൊബേൽ രണ്ടു വനിതകൾക്ക് മാത്രമായി ലഭിച്ചു. എന്നാൽ ഇത്തവണത്തെ ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചപ്പോൾ അതിൽ സ്ത്രീകൾ ആരും തന്നെ ഇല്ല. ശാസ്ത്ര സംഭാവനകൾ മാത്രം സുതാര്യമായി മാനദണ്ഡമാക്കുന്നിടത്ത് സ്ത്രീകളെ പ്രത്യേകമായി പരിഗണിക്കേണ്ടതില്ല . ആത്യന്തികമായി, നൊബേൽ വിജയികളുടെ ലിംഗ ഘടനയുടെ പ്രശ്നം സാമൂഹികമായ സ്ത്രീ-പുരുഷ ലിംഗ അസമത്വത്തിന്റെ പ്രതിഫലനം ലളിതമായി വിളിച്ചോതുക മാത്രമേ ചെയ്യുന്നുള്ളു . ശാസ്ത്ര നൊബേൽ ജേതാക്കളിലെ ലിംഗ വിടവ് ഉടലെടുക്കുന്നത് ശാസ്ത്ര സാങ്കേതിക മേഖലകളിൽ , പ്രത്യേകിച്ച് അക്കാദമിക് രംഗത്ത് പുരുഷന്മാരെ അപേക്ഷിച്ച് ഇന്നും സ്ത്രീകളുടെ പ്രാതിനിധ്യം ഇന്നും താരതമ്യേന കുറവായതുകൊണ്ടാണ്. സ്ത്രീകളായ വിജയികളുടെ എണ്ണവും അതിനാൽ അനുപാതികമായേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതുകൊണ്ട് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്ന വേളയിൽ മാത്രം സ്ത്രീകൾക് നൊബേൽ ലഭിക്കുന്നില്ല എന്ന തോന്നൽ ഈ വിടവ് നികത്താൻ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നാണ് ഓർമപ്പെടുത്തുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ യുടെ കണക്കു പ്രകാരം 1970 ൽ 8 ശതമാനം സ്ത്രീകൾ ശാസ്ത്ര സാങ്കേതിക അക്കാഡമിക് മേഖലയിൽ ഉണ്ടായിരുന്നപ്പോൾ 2019 ൽ അത് 27 ശതമാനം ആയിട്ടുണ്ട് . ഇനിയും അത് മെച്ചപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിലും​ ​പരിതാപകരമാണ്കറുത്തവർഗക്കാരായ ജേതാക്കളുടെ എണ്ണം .നൊബേലിന്റെ 120 വർഷത്തെ ചരിത്രത്തിൽ കറുത്ത വർഗക്കാരായ ഒരാൾക്കും ശാസ്ത്ര വിഭാഗത്തിൽ സമ്മാനം ലഭിച്ചിട്ടില്ല​.ഈ വർഷം ആദ്യം ​ബെയ്‌റൂട്ടിലെ അമേരിക്കൻ സർവകലാശാല ​പ്രസിദ്ധീകരിച്ച ഒരു പഠനം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലഭിച്ച 141 മുൻനിര ശാസ്ത്ര പുരസ്കാരങ്ങൾ വിശകലനം ചെയ്യുകയും​ , ശാസ്ത്ര രംഗത്തെ പ്രധാന അവാർഡുകളിൽ ഗവേഷണങ്ങൾ മെച്ചപ്പെട്ട ഗുണനിലവാരം പുലർത്തിയാൽ കൂടി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് പ്രധാന അവാർഡുകൾ നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. വ്യവസ്ഥാ​പിതമായ ​സ്ത്രീപുരുഷ അസമത്വവും വംശീയതയുമെല്ലാം സ്ത്രീകളുടെയും വെള്ളക്കാരല്ലാത്തവരുടെയും നൊബേൽ സമ്മാനങ്ങളിലെ പ്രാതിനിധ്യം തുലാസിലാക്കുന്നു. Source: UN Women Twitter handle നൊബേൽ സമ്മാനം ഇത്രയധികം അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ഇതൊരു വലിയ സംഭവമായി ലോകം മുഴുവൻ കണക്കാക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്തരം സമ്മാനങ്ങൾ നിർണയിക്കുന്നതിൽ ഉള്ള അശാസ്ത്രീയതകൾക്കുള്ള പ്രസക്തി. വ്യകതിപരമായി നൽകുന്ന ഇത്തരം സമ്മാനങ്ങൾ സാമൂഹിക അംഗീകാരങ്ങൾ കൂടിയാണ്. നിർഭാഗ്യവശാൽ നോബൽ ജേതാക്കൾ പലരും പിന്നീട് കപട ശാസ്ത്രങ്ങളുടെയും വംശീയ വെറിയുടെയും ഒക്കെ വക്താക്കളായത് നമുക്ക് കാണാവുന്നതാണ്. നൊബേൽ ഡിസീസ് അഥവാ നൊബേലിറ്റിസ് എന്നാണീ പ്രവണതക്ക് പറയുന്നത്. ഉദാഹരണത്തിന്, ട്രാൻസിസ്റ്ററിന്റെ കണ്ടുപിടുത്തതിന് 1956 ലെ ഭൗതികശാസ്ത്ര സമ്മാനം ലഭിച്ച വില്യം ഷോക്ക്ലി, പിന്നീട വംശീയ വെറിയുടെയും വർഗോന്നതിയുടെയും വക്താവായി. ആഫ്രിക്കൻ അമേരിക്കക്കാർ ഐക്യു കുറവ് ഉള്ളവരാണെന്നും അവർ വന്ധ്യംകരിക്കപ്പെടണമെന്നും അദ്ദേഹം വിശ്വസിക്കുകയും വാദിക്കുകയും ചെയ്തു. ഇതിന് ഉപോൽബലകമായി ആഫ്രിക്കക്കാർ ശരാശരിയേക്കാൾ ബുദ്ധി കുറഞ്ഞവരാണെന്നും ജെയിംസ് വാട്സൺ അവകാശപ്പെട്ടു . 1954 ലെ രസതന്ത്ര നൊബേൽ ലഭിച്ച ലീനസ് പോളിംഗ് വലിയ അളവിൽ (സാധാരണ ഡോസിന്റെ 120 മടങ്) വിറ്റാമിൻ സി കഴിക്കുന്നത് സ്‌കീസോഫ്രീനിയ, കാൻസർ മുതലായ രോഗങ്ങൾ ശമിപ്പിക്കുമെന്ന് യാതൊരു ശാസ്ത്രീയ പിൻബലവുമില്ലാതെ വാദിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ബയോളജി ലാബുകളിലും ഉപയോഗിക്കുന്ന പിസിആർ സൃഷ്ടിച്ചതിന് 1993 ൽ രസതന്ത്ര സമ്മാനം ലഭിച്ച കാരി മുള്ളിസ് ജ്യോതിഷത്തിന്റെ ഒരു വക്താവായി മാറി. ആഗോള താപനം എന്നൊരു പ്രതിഭാസം ഇല്ലെന്ന് വാദിച്ചു. ​ശാസ്ത്ര നൊബേലുകൾ ശാസ്ത്രമൂല്യത്തിന്റെ അവസാന വാക്കാണെന്നും അത് ലഭിക്കുന്ന ഏക പ്രതിഭകൾ ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരുമാണെന്ന് കരുതുന്ന ഒരു പ്രവണത​ നമ്മൾ മാറ്റേണ്ടതുണ്ട്. മറ്റേതു മേഖലയിലെയും പുരസ്‌കാരങ്ങൾ നിർണയിൽക്കുന്നതിലെ അപാകതകളും അശാസ്ത്രീയതകളും വൈകല്യങ്ങളും നൊബേൽ സമ്മാനത്തിന്റെ കാര്യത്തിലും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. References: https://www.smithsonianmag.com/smart-news/the-nobel-gender-gap-widens-as-no-women-awarded-science-prizes-180978835/ https://en.wikipedia.org/wiki/Nobel_disease The gender gap in highly prestigious international research awards, 2001–2020, https://doi.org/10.1162/qss_a_00148 https://en.wikipedia.org/wiki/Nobel_Prize_controversies https://www.theatlantic.com/science/archive/2017/10/the-absurdity-of-the-nobel-prizes-in-science/541863/ Combined Measurement of the Higgs Boson Mass in pp Collisions at square root of s=7 and 8 Te with the ATLAS and CMS Experiments, PRL 114, 191803 (2015) Leave a comment ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ് 1 Jun 2021 Energy, ScienceManila ചെറിയ, ചെറിയ , വലിയ കാര്യങ്ങൾ കൊണ്ട് എപ്പോഴും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാറുള്ള ഒരു രാജ്യമാണ് ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അതിജീവനത്തിന്റെ പാരമ്പര്യമുള്ള, തുടരെ തുടരെ ശക്തമായ ഭൂചലനങ്ങളും, സൂനാമികളും അതിന്റെ പരിണത ഫലമായുണ്ടായ ഫുക്കുഷിമ പോലുള്ള ആണവ ദുരന്തങ്ങളും, അഗ്നിപർവത സ്പോടനങ്ങളുമൊക്കെയുണ്ടായിട്ടും അതിനെയൊക്കെ അഭൂതപൂർവമായി, ദ്രുതഗതിയിൽ അതിജീവിച്ചു ലോകത്തിന് മാതൃകയായ ജപ്പാൻ ജനത. മാത്രവുമല്ല, നമ്മുടെ ജീവിതം ഇന്ന് കാണുന്ന രീതിയിൽ സുഗമമാക്കിയ ഒട്ടനവധി കണ്ടുപിടുത്തങ്ങൾ സംഭാവന ചെയ്ത രാജ്യം കൂടിയാണ് ജപ്പാൻ. ഉദാഹരണത്തിന്, നമ്മുടെ കൈയിലുള്ള മൊബൈൽ ഫോണുകളിലുള്ള ലിഥിയം അയോൺ ബാറ്ററി (സോണി), ഇലക്ട്രോണിക് കാൽക്കുലേറ്റർ, ക്യാമറ, ലാപ്ടോപ്പ് (ടോഷിബ) , എൽ ഇ ഡി ലൈറ്റുകൾ, ക്യൂ ആർ കോഡ്, അജിനോമോട്ടോ, എന്തിനേറെ പറയുന്നു, നമ്മളിന്ന് യഥേഷ്ടം എടുത്ത് പെരുമാറുന്ന ഇമോജികൾ ആദ്യം ആവിഷ്കരിച്ചത് ജപ്പാൻ ആണ്.ഇതുകൊണ്ടൊക്കെയായിരിക്കണം, ഒരാൾ കേമൻ/കേമത്തി ആണെന്നുള്ളതിന് “ആള് ജപ്പാനാ! ” എന്ന് ചില നാട്ടിൻപുറങ്ങളിൽ പറയാറുള്ളത്! മാതൃകകളുടെ ലിസ്റ്റ് ഈ വർഷം ഒന്നുകൂടി പുതുക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ. മുപ്പത്തിരണ്ടാം ഒളിമ്പിക്സിന് ടോക്കിയോയിൽ ആതിഥേയത്വം വഹിക്കാൻ പോകുന്നത് ജപ്പാനാണ്. 2020 ജൂലൈയിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ജൂലൈയിലേക്ക് മാറ്റിവെക്കുകയായിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ നിലവിലൊരു വർധന ദൃശ്യമാകുന്നുണ്ടെങ്കിലും ഇത്തവണ ഒളിമ്പിക്സ് വിജയകരമായിത്തന്നെ സംഘടിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ജാപ്പനീസ് സർക്കാർ. ലോകത്തിൻ്റെ കായിക മാമാങ്കത്തിന് സുരക്ഷിതമായ വേദിയും വിരുന്നുമൊരുക്കേണ്ടതുണ്ട് എന്നുള്ളതിനാൽ തന്നെ ഇതിനോടകം രാജ്യം കർശന നിയന്ത്രണങ്ങളിലും ജാഗ്രതയിലുമായിക്കഴിഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ജപ്പാന്റെ ഈ നിശ്ചയദാർഢ്യത്തിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്: പാരമ്പര്യേതര ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിച്ച ഒരു രാജ്യമായി ജപ്പാനെ പ്രതിനിധീകരിക്കാൻ ഇതിലും മികച്ച ഒരു സുവർണാവസരം ഈ ഒളിമ്പിക്‌സിലല്ലാതെ ജപ്പാന് ഇനി വരാനില്ല .ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ് ജാപ്പനീസ് സർക്കാർ .ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം. 2011 മുമ്പ് ജപ്പാനിലെ മൊത്തം ഊർജോല്പാദനത്തിന്റെ 30 ശതമാനം ആണവോർജ്ജത്തിൽ നിന്നായിരുന്നു. എന്നാൽ 2011 ലെ ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം ഇത് ഗണ്യമായി കുറഞ്ഞു കേവലം 2 ശതമാനമായി. പകരം ഫുകുഷിമയിൽ നിന്ന് തന്നെ രാജ്യത്തിന് വേണ്ട ഊർജം ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യയിലൂടെ ഉല്പാദിപ്പിക്കാൻ ജാപ്പനീസ് സർക്കാർ മുൻകൈയെടുത്തു പദ്ധതികൾ പ്രാവർത്തികമാക്കി. രാജ്യത്തിൻറെ ഭാവി ഹൈഡ്രജൻ ഊർജ്ജത്തിലാണെന്നുള്ള സന്ദേശം നൽകി. 2050 ഓടുകൂടി പൂർണമായും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം ഒഴിവാക്കുകയെന്നുള്ള ലക്ഷ്യത്തിലാണ് ജപ്പാൻ . ജപ്പാന്റെ ഭൂപ്രകൃതിയനുസരിച്ച് പാരമ്പര്യേതര അക്ഷയ ഊർജ സ്രോതസ്സുകളായ സൗരോർജ നിലയങ്ങളും കാറ്റാടിപ്പാടങ്ങളും നിർമിക്കുന്നതിന് പരിമിതികളുണ്ട്. ഇതിനെ തുടർന്നാണ് ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ജപ്പാൻ പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നത്. ഹൈഡ്രജൻ ദീപശിഖാ പ്രയാണം ലോകരാജ്യങ്ങൾക്ക് പ്രചോദനമായേക്കാവുന്ന ഈ ഉദ്യമത്തിന്റെ ആദ്യപടിയായി, ഭാഗികമായി ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയുപയോഗിച്ചു പ്രവർത്തിക്കുന്ന ഒളിമ്പിക് ദീപശിഖാ (olympic torch) പ്രയാണം ഫുകുഷിമയിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു. സൗരോർജ്ജമുപയോഗിച്ചുൽപ്പാദിപ്പിച്ച ഹൈഡ്രജൻ ആണ് ഈ ദീപശിഖ തെളിയിക്കാൻ ഉപയോഗപ്പെടുത്തുന്നത്. യാത്രയിലുടനീളം ഹൈഡ്രജൻ ഉപയോഗിച്ച് തന്നെയായിരിക്കും ദീപശിഖ ഭാഗികമായി തെളിയിക്കുന്നത്. ‘ഹൈഡ്രജൻവൽക്കരിച്ച’ ഒളിമ്പിക് ഗ്രാമങ്ങൾ ലോകരാജ്യങ്ങളിൽ നിന്നെമ്പാടുമായി ആയിരക്കണക്കിന് കായികതാരങ്ങളുടെ ടീമുകളും മാധ്യമപ്രവർത്തകരുമെല്ലാം ഒളിമ്പിക്സിനായി ഒത്തുചേരുന്ന ഇടമാണ് ഒളിമ്പിക് ഗ്രാമങ്ങൾ. ഇത്തവണ ഇവർക്കുള്ള താമസത്തിനും ഗതാഗത സൗകര്യങ്ങൾക്കും വേണ്ട ഊർജം മുഴുവനും ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചായിരിക്കും ഉല്പാദിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത. ഇതിനായി ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചു പ്രവർത്തിക്കുന്ന 100 ബസ്സുകളും 500 കാറുകളുമാണ് സംഘാടകർ ഒരുക്കുന്നത്. ‘സൊറ’ എന്ന മോഡലിൽ അറിയപ്പെടുന്ന ഹൈഡ്രജൻ ബസ്സുകളിൽ ഘടിപ്പിച്ചിട്ടുള്ളത് പത്ത് ടാങ്കുകളിലായി സംഭരിച്ചുവെക്കാവുന്ന 600 ലിറ്ററോളം ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 111 കിലോവാട്ട് ഫ്യുവൽ സെല്ലുകളാണ്. ഇതിനു പുറമെ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ 235 കിലോവാട്ടവർ ഊർജം ബാഹ്യമായും ശേഖരിച്ചു വെച്ചിട്ടുണ്ട്. ടോക്യോ നഗരത്തിൽ മാത്രമായി ഇത്തരം കാറുകൾക്കും ബസുകൾക്കും ഹൈഡ്രജൻ നിറക്കാനായി ഒളിമ്പ്കസിനോടനുബന്ധിച്ച് ടോക്യോ മെട്രോപൊളിറ്റൻ ഗവൺമെന്റ് 35 ഓളം ഹൈഡ്രജൻ കേന്ദ്രങ്ങളും 2025 ഓടുകൂടി അധികമായി 80 കേന്ദ്രങ്ങളും നിർമിക്കാനും ഒരു ലക്ഷം ഹൈഡ്രജൻ കാറുകൾ നിരത്തിലിറക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ ഇന്നുള്ള 130 ഹൈഡ്രജൻ കേന്ദ്രങ്ങൾക്ക് പുറമെ 150ഓളം കേന്ദ്രങ്ങളും അധികമായും നിർമിക്കും. വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറായ ‘മിറായ്’ നിർമിച്ചതും ജാപ്പനീസ് കമ്പനിയായ ടോയോട്ടയാണ് .ജാപ്പനീസ് ഭാഷയിൽ ‘മിറായ്’ എന്നാൽ ‘ഭാവി’ എന്നാണർത്ഥം.ടൊയോട്ട തന്നെയാണ് ടോക്യോ ഒളിമ്പിക്സിന്റെ മുഖ്യ പ്രായോജകരും. കൂടാതെ ഒളിമ്പിക് ഗ്രാമങ്ങളിലേക്കുള്ള ഗാർഹികാവശ്യത്തിനുള്ള വൈദ്യുതിയും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചാണ് ഉല്പാദിപ്പിക്കുന്നത്. ഒളിമ്പിക്സിന് ശേഷം ഹൈഡ്രജൻ ഇന്ധനമുപയോഗിച്ച വൈദ്യുതവൽക്കരിക്കപ്പെട്ട ഒളിമ്പിക്സ് ഗ്രാമങ്ങളിലെ 4100 വീടുകൾ പൊതുജനത്തിനായി തുറന്നു കൊടുക്കും. ഇത്തരത്തിലുള്ള എല്ലാ വീടുകളിലേക്കും ഹൈഡ്രജൻ പൈപ്പ് ലൈനുകൾ ഉണ്ടായിരിക്കും. എന്താണ് ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യ ? ഹൈഡ്രജൻ-ഓക്സിജൻ ഫ്യുവൽ സെല്ലുകൾ രാസോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന വൈദ്യുതരാസ സെല്ലുകളാണ്.ഒരു ഫ്യുവൽ സെല്ലിൽ രണ്ടു ഇലക്ട്രോഡുകളാണുള്ളത്.നെഗറ്റീവ് ചാർജ് ഉള്ള ഇലക്ട്രോഡായ ആനോഡും പോസിറ്റീവ് ഇലക്ട്രോഡ് ആയ കാഥോഡും. ഇവക്കിടയിൽ അയോൺ ചാലകങ്ങളായി ഇലക്ട്രോലൈറ്റും ഉണ്ട് . ഇന്ധനമായി ഹൈഡ്രജൻ ആനോഡിലേക്കും ഓക്സിജൻ കാഥോഡിലേക്കും കടത്തിവിടുമ്പോൾ ആനോഡിലെ ഉൽപ്രേരകം ഹൈഡ്രജൻ തന്മാത്രകളെ പ്രോട്ടോണുകളും ഇലക്ട്രോണുകളുമായി വിഘടിപ്പിക്കുന്നു. ഇതിൽ ഇലക്ട്രോണുകൾ ബാഹ്യ സർക്യൂട്ടിലൂടെയും (വൈദ്യുതി) പ്രോട്ടോണുകൾ ഇലക്ട്രോലൈറ്റിലൂടെയും കാഥോഡിലേക്ക് പ്രവഹിക്കുന്നു. കാഥോഡിനടുത്തെത്തിയ പ്രോട്ടോണുകൾ ഓക്സിജനും ഇലക്ട്രോണുകളുമായി ചേർന്ന് ജലവും താപവും ഉല്പാദിപ്പിക്കുന്നു. കാഥോഡിലെ ഉൽപ്രേരകമാണ് ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നത്. ഇത്രയുമാണ് ഒരു ആനോഡും കാഥോടുമുള്ള ഒരു സിംഗിൾ ഫ്യുവൽ സെല്ലിന്റെ ഊർജോല്പാദന പ്രക്രിയ.ഇത്തരമൊരു സെല്ലിൽ നിന്ന് കേവലം ഒരു വോൾട്ടിൽ താഴെ മാത്രമേ വോൾട്ടജ് ലഭിക്കുകയുള്ളൂ. ഇത് നമ്മുടെ ഊർജ ആവശ്യങ്ങൾക്ക് വളരെ പരിമിതമായതുകൊണ്ട് സാധാരണയായി ഒന്നിലധികം സിംഗിൾ സെല്ലുകൾ സീരീസായി ഘടിപ്പിച്ചാണ് ഊർജോല്പാദനം നടത്താറുള്ളത്. സീരീസായി ഘടിപ്പിച്ച ഇത്തരം സെല്ലുകളെ ചേർത്ത് ഫ്യുവൽ സെൽ സ്റ്റാക്ക് എന്നാണ് വിളിക്കുന്നത്. അതിനാൽ തന്നെ ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചുള്ള ഫ്യുവൽ സെൽ വാഹനങ്ങളിൽ കാണാൻ സാധിക്കുക ഫ്യുവൽ സെൽ സ്റ്റാക്കുകളായിരിക്കും. വൈദ്യുതിയോടൊപ്പം കേവലം ജലവും താപവും മാത്രമാണ് ഉപോൽപ്പന്നം എന്നുള്ളതുകൊണ്ടുതന്നെ ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ ഓടുന്ന വാഹനങ്ങളിൽ നിന്നും കാർബൺ ഉത്സർജനം ഉണ്ടാകുകയില്ല. കൂടാതെ ശബ്ദരഹിതമായാണ് പ്രവർത്തനവും എന്നുള്ളതുകൊണ്ട് വാഹനങ്ങളിലെ യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ലഭിക്കും. ഹൈഡ്രജൻ ഇന്ധനമായുപയോഗിക്കുന്നതുകൊണ്ട് വേറെയും ഒരു മെച്ചമുണ്ട് . ഒരു കിലോഗ്രാം ഡീസലിൽ നിന്ന് 45.5 മെഗാജൂൾ ഊർജം ലഭിക്കുമ്പോൾ ഒരു കിലോഗ്രാം ഹൈഡ്രജനിൽ നിന്ന് 120 മെഗാജൂൾ ഊർജം ഉല്പാദിപ്പിക്കാൻ സാധിക്കും. എന്തൊക്കെയാണ് ഹൈഡ്രജൻ സാങ്കേതികവിദ്യ നേരിടുന്ന വെല്ലുവിളികൾ? ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ ഊർജരംഗത്തെ ഗവേഷകർക്കും ലോകരാജ്യങ്ങൾക്കും ആവേശം നൽകുന്നുണ്ടെങ്കിലും ഈ സാങ്കേതികവിദ്യ സർവത്രികമാക്കുന്നതിന് ഒട്ടേറെ വെല്ലുവിളികൾ ഉണ്ട്. യഥാർത്ഥത്തിൽ, ഫ്യുവൽ സെല്ലിലേക്ക് നിറക്കുന്ന ഹൈഡ്രജന്റെ ഉല്പാദനം കൂടി കാർബൺ ഉത്സർജനരഹിതമായാലേ ഹൈഡ്രജൻ സാങ്കേതികവിദ്യ പൂർണമായും ‘ഹരിത’മാകൂ. ജലത്തിന്റെ നേരിട്ടുള്ള വൈദ്യുത വിശ്ലേഷണമോ (electrochemical water splitting) സൗരോർജം ഉപയോഗിച്ച് ജലത്തിൻ്റെ വൈദ്യുത വിശ്ലേഷണം നടത്തിയോ (photoelectrochemical water splitting) ഹൈഡ്രജനും ഓക്സിജനും ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഉല്പാദിപ്പിക്കുന്ന ഹൈഡ്രജനെ ‘ഹരിത ഹൈഡ്രജൻ’ എന്നാണ് വിശേഷിപ്പിക്കുന്നത് . ഫ്യുവൽ സെല്ലുകളും വൈദ്യുത വിശ്ലേഷണ സെല്ലുകളും (electrolysers) പരസ്പരപൂരകങ്ങളായി ഘടിപ്പിച്ചും പ്രവർത്തിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ഹൈഡ്രജന്‍ തന്നെ ഉപോല്പന്നമായി ലഭിക്കും. മാത്രവുമല്ല ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ നിലവിലുള്ള ഫ്യുവല്‍ സെല്ലുകളുടെ ചെലവ് കുറക്കാനും സാധിക്കും. കൂടുതൽ ഗവേഷണങ്ങൾ ഈ മേഖലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉത്പാദനത്തിലെ വെല്ലുവിളികൾക്ക് പുറമെ ഹൈഡ്രജന്റെ മറ്റൊരു പ്രശ്നം ഇതിന്റെ സംഭരണവും ഉല്പാദന സ്ഥലത്തു നിന്ന് മറ്റിടങ്ങളിലേക്ക് എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ്. ഹൈഡ്രജൻ വാതകരൂപത്തിലാണ് ഉല്പാദിപ്പിക്കുന്നതെങ്കിലും ശേഖരിച്ചു വെക്കുന്നതിനു കൂടിയ മർദ്ദത്തിലോ ദ്രവീകരിച്ചോ സിലിണ്ടറുകളിൽ നിറക്കേണ്ടതുണ്ട്. ഈ പ്രക്രിയക്കും ഊർജം ആവശ്യമുണ്ട്. പലപ്പോഴും ഈ ഊർജം പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽ നിന്നാവണമെന്നുമില്ല. ഇതിനു ഒരു ബദൽ മാർഗമെന്നോണം രാസബന്ധനമുപയോഗിച്ചു ഹൈഡ്രജനെ ദ്രവരൂപത്തിൽ വഹിക്കാൻ കഴിയുന്ന ലിക്വിഡ് ഓർഗാനിക് ഹൈഡ്രജൻ കാരിയറുകളുപയോഗിച്ച് വരുന്നുണ്ട്. ആവശ്യാനുസരണം ഹൈഡ്രജൻ ആഗിരണം ചെയ്യുകയും വിട്ടുകൊടുക്കുകയും ചെയ്യാൻ കഴിവുള്ള കാർബണിക സംയുക്തങ്ങളാണിവ. ദ്രവരൂപത്തിലുള്ള അമോണിയ ആക്കിമാറ്റുക എന്നതും ഒരു മാർഗമാണ്. എന്നാൽ ഇവയൊന്നും വാണിജ്യവത്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ജപ്പാൻ ഒളിമ്പിക്സിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ മുഴുവൻ ഹൈഡ്രജനും ഉല്പാദിപ്പിക്കുന്നത് സൗരോർജം ഉപയോഗിച്ചുള്ള ജലത്തിന്റെ വൈദ്യുത വിശ്ലേഷണത്തിലൂടെയാണ്. ഇത്തരത്തിൽ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രം ജപ്പാനിലെ ഫുകുഷിമയിലാണെന്ന നേട്ടം കൂടി ജപ്പാനുണ്ട്. അങ്ങനെ എല്ലാംകൊണ്ടും ഒരു സമ്പൂർണ ഹരിത ഹൈഡ്രജൻ ഒളിമ്പിക്സ് നടത്താനുള്ള അവസാനവട്ട തയ്യാറെടുപ്പിലും ശുഭപ്രതീക്ഷയിലുമാണ് ജാപ്പനീസ് സർക്കാർ. ലോകരാജ്യങ്ങൾക്കെല്ലാം പ്രചോദനമാകുന്ന ഒരു മാതൃകയാകുമിതെന്നുള്ളത് നിസ്തർക്കമാണ്. ഹൈഡ്രജൻ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യയും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നുള്ളതും ഈയവസരത്തിൽ ആശാവഹമാണ് . ഇതിനായി 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിൽ നാഷണൽ ഹൈഡ്രജൻ മിഷൻ (NHM ) എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.തുടർന്ന്, ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെയും ജപ്പാനിലെയും ഈ രംഗത്തെ ശാസ്ത്രജ്ഞർ കൂടിയാലോചനകൾ നടത്തുകയുമുണ്ടായി. 2050 ഓട് കൂടി ഇന്ത്യയിലെ മൊത്തം ഹൈഡ്രജൻ ഉല്പാദനത്തിന്റെ 80 ശതമാനവും ഹരിത ഹൈഡ്രജൻ ആക്കുകയാണ് ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. അധിക വായനക്ക്: https://www.nature.com/articles/d42473-020-00546-6 https://www.reuters.com/article/us-olympics-2020-torch-idUSKBN1ZQ0D5 https://www.washingtonpost.com/climate-solutions/japan-hydrogen-energy-carbon/2021/04/13/0dd68e4e-9229-11eb-aadc-af78701a30ca_story.html https://hbr.org/sponsored/2021/03/how-japans-hydrogen-innovations-may-fuel-cleaner-days-ahead Japan’s Hydrogen Society Ambition: 2020 Status and Perspectives https://www.pib.gov.in/PressReleasePage.aspx?PRID=1712893 One comment so far കണ്ണുവേണം നൈട്രജൻ എന്ന ‘പുതിയ കാർബണി’ൽ 16 May 2021 Climate change, ScienceManila കാലാവസ്ഥാ വ്യതിയാനം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലുണ്ടാകുന്ന ഒരു സങ്കൽപം, കാലം തെറ്റിയ പേമാരിയും ആഗോള താപനവും അന്തരീക്ഷ മലിനീകരണവും ഫാക്ടറികളുടെയും വാഹനങ്ങളുടെയും പുക തുപ്പുന്ന കുഴലുകളും ഒക്കെയാവും. ഹരിതഗൃഹ വാതകങ്ങളിൽ ഏറിയ അംശവും കാർബൺ ഡയോക്സൈഡ് ആയതുകൊണ്ട് ‘ആസ്ഥാന വില്ലൻ’ പട്ടം എക്കാലവും കാർബൺ ഡയോക്സൈഡിനാണ്. മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടായ കാർബൺ ഉത്സർജനത്തിന്റെ വർധിച്ച നിരക്ക് കുറച്ചു കൊണ്ടുവരാൻ ലോകരാജ്യങ്ങൾ കാർബൺ ഉത്സർജന നയരൂപീകരണങ്ങളിലൂടെയും ശാസ്ത്രലോകം ഗവേഷണങ്ങളിലൂടെയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ കാർബൺ ഡയോക്സൈഡിന് മുഖ്യധാരാ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടികളിലും ചർച്ചകളിലും അനുബന്ധ ഗവേഷണങ്ങളിലും വലിയ അപ്രമാദിത്തമാണുള്ളത്. കാർബൺ ഡയോക്സൈഡ് വേണ്ടുവോളം പരിഗണിക്കപ്പെട്ടപ്പോൾ, പാർശ്വവൽക്കരിക്കപ്പെട്ട, ചെറിയ തോതിൽ ഉത്സർജിക്കപ്പെടുന്ന മറ്റു സംയുക്തങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇതൊക്കെ ചിന്തിക്കാൻ ആർക്കുണ്ട് നേരം, അല്ലെ? പറഞ്ഞു വരുന്നത്, നൈട്രജനെ കുറിച്ചാണ്. ഹരിതഗൃഹ വാതകങ്ങളുടെ സ്ഥിരം ലിസ്റ്റിൽ അനുപാതം കുറവുള്ള, ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ഉണ്ടെങ്കിലും കേവലം നൈട്രസ് ഓക്സൈഡ് ഉത്സർജനത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല നൈട്രജന്റെ പങ്ക് . യഥാർത്ഥത്തിൽ, നൈട്രജൻ കാർബൺ ഡയോക്സൈഡിനേക്കാൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാൻ പര്യാപ്തമാണ്. നഞ്ചെന്തിനാ നന്നാഴി? എന്ന് പറയുന്നതുപോലെ. ആഗോള കാർബൺ ചക്രം അസന്തുലിതമായ അതേ തോതിൽ നൈട്രജൻ ചക്രവും അസന്തുലിതമാക്കപ്പെട്ടു എന്നതാണ് വസ്തുത. എന്നാലോ, വളരെ കുറച്ചു ചർച്ചകളും നയരൂപീകരണങ്ങളുമേ നൈട്രജൻ പാദമുദ്ര (nitrogen footprint) സംബന്ധിച്ച് നടക്കുന്നുള്ളൂ. നൈട്രജൻ ചക്രത്തിൽ മനുഷ്യന്റെ ഇടപെടലുകൾ കാർബണിലെന്ന പോലെ ഒറ്റ നോട്ടത്തിൽ ഗ്രഹിക്കാൻ കഴിയില്ല. കുറച്ചു കൂടി സങ്കീർണമാണത്. നമ്മുടെ കണ്ണിൽ പ്രത്യേകിച്ച് ഉപദ്രവകാരിയൊന്നുമല്ലാത്ത, നിറമോ മണമോ ഒന്നുമില്ലാത്ത ഒരു വാതകമാണ് ഭൗമാന്തരീക്ഷത്തിൽ 78 ശതമാനം അടങ്ങിയിരിക്കുന്ന നൈട്രജൻ. മാത്രവുമല്ല നമ്മുടെ ശരീരത്തിലെ അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ , ഡി എൻ എ മുതലായവയുടെ ഘടനയിൽ നിർണായക പങ്കുള്ള മൂലകം കൂടിയാണ് നൈട്രജൻ. ക്രിയാശീലത വളരെ കുറവുള്ള നൈട്രജൻ തന്മാത്രയിൽ (N2 ) രണ്ട് നൈട്രജൻ ആറ്റങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നത് ശക്തമായ ത്രിബന്ധനത്തിലൂടെയാണ് (N≡N). അതിനാൽ തന്നെ ഇത്രയധികം നൈട്രജൻ നമുക്കുചുറ്റും ഉണ്ടെങ്കിലും N2 എന്ന അവസ്ഥയിൽ ജീവജാലങ്ങൾക്ക് ആവശ്യമായ നൈട്രജൻ നേരിട്ട് ആഗിരണം ചെയ്യുക സാധ്യമല്ല. എങ്ങനെയെങ്കിലും ഈ രാസ ബന്ധനത്തിന്റെ ശക്തി കുറച്ചേ പറ്റൂ. ഇതിന് പ്രകൃതി കണ്ടുപിടിച്ച വഴിയാണ് പയറുചെടികളുടെ വേരുകളിലും മറ്റുമുള്ള ബാക്ടീരിയകളുടെ സഹായമുപയോഗിച്ചുള്ള നൈട്രജൻ സ്ഥിതീകരണ പ്രക്രിയ (ഇതിനു ഏറ്റവും സഹായകരമായ പ്രതിഭാസമാണ് ഇടിമിന്നൽ) . ഇതിലൂടെ അന്തരീക്ഷ നൈട്രജനെ ജീവജാലങ്ങൾക്ക് ആഗിരണം ചെയ്യാൻ പാകത്തിൽ ക്രിയാശീലമുള്ള അമോണിയ, നൈട്രേറ്റ്, നൈട്രൈറ്റ് മുതലായ സംയുക്തങ്ങളാക്കി മാറ്റാൻ സാധിക്കും. ഇത്രയുമാകുമ്പോൾ നൈട്രജൻ ചക്രത്തിന്റെ ഒരുഭാഗമേ ആയുള്ളൂ. ചക്രം പൂർത്തിയാക്കണമെങ്കിൽ തിരിച്ച് നൈട്രജനെ വാതകമായി അന്തരീക്ഷത്തിലെത്തിക്കണം. അതിനും നമ്മുടെ പ്രകൃതിയിൽ സഹായികളുണ്ട് , മേല്പറഞ്ഞ പ്രക്രിയയുടെ വിപരീത പ്രവർത്തനം ചെയ്യുന്ന ബാക്ടീരിയകൾ, അതായത് നൈട്രജനടങ്ങിയ സംയുക്തങ്ങളെ തിരിച്ച്നൈ ട്രജൻ വാതകമാക്കുന്ന ബാക്ടീരിയകൾ. അങ്ങനെ ഈ രണ്ടുതരം പ്രക്രിയകളിലൂടെയാണ് നൈട്രജൻ ചക്രം പ്രവർത്തിക്കുന്നത്. മനുഷ്യരുടെ ഇടപെടലുകളില്ലെങ്കിൽ ഈ ചക്രം സുഗമമായങ്ങനെ മുന്നോട്ടു പോകും. നൈട്രജൻ ചക്രം. അവലംബം : Nature Reviews Chemistry volume 2, pages 278–289 (2018) ഹേബർ പ്രക്രിയ വിപ്ലവം മനുഷ്യർ വ്യാപകമായി കൃഷിയാരംഭിച്ചതോടെ നൈട്രജൻ അടങ്ങിയ സംയുക്തങ്ങൾക്ക് വലിയ ആവശ്യകതയുണ്ടായി. പച്ചിലവളങ്ങളുപയോഗിച്ചാൽ വിലയുല്പാദനം വർധിക്കുന്നതായും അതിൽ തന്നെ വിളപര്യയം വഴി ഇടക്കാലത്തു പയറുചെടികൾ കൃഷിചെയ്യുന്നത് ഗുണഫലമുണ്ടാക്കുമെന്നും മനസ്സിലാക്കി. ജനസംഘ്യാനുപാതികമായി കൃഷിയുടെ തോത് വർധിച്ചതോടെ നൈട്രജൻ സംയുക്തങ്ങളുടെയും ആവശ്യകത വർധിച്ചു. പ്രകൃതിയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നത് എളുപ്പമല്ലാതായതോടെ വ്യാവസായികമായി അന്തരീക്ഷ നൈട്രജനെ എങ്ങനെ അമോണിയയും നൈട്രേറ്റുമൊക്കെ ആക്കിമാറ്റാമെന്നുള്ള ശാസ്ത്ര ഗവേഷണങ്ങൾ ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമൻ ശാസ്ത്രജ്ഞരായ ഫ്രിറ്റ്സ് ഹേബറും കാൾ ബോഷും ചേർന്ന് വ്യാവസായികമായി നൈട്രജനെ അമോണിയയാക്കി മാറ്റാനുള്ള കാര്യക്ഷമമായ രാസപ്രക്രിയയായ ഹേബർ പ്രക്രിയ കണ്ടുപിടിച്ചു. ഹേബർ പ്രക്രിയയിൽ നൈട്രജനും ഹൈഡ്രജനും ചേർന്ന് ഇരുമ്പ് ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിൽ അമോണിയ ആണ് ഉല്പാദിപ്പിക്കപ്പെടുന്നത് (രാസ സമവാക്യം താഴെ). N2 (g) + 3 H2 (g) <—> 2 NH3 (g) ഹേബർ പ്രക്രിയയിലൂടെ നൈട്രജനടങ്ങിയ രാസവളങ്ങൾ വലിയ തോതിൽ ഉല്പാദിപ്പിക്കാൻ സാധിച്ചതോടെ വിളയുല്പാദനം പലമടങ്ങു വർധിച്ചു .ഇതുവഴി കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടതോടെ ലോകം ആഘോഷിച്ച ഒരു കണ്ടുപിടുത്തമായി ഹേബർ പ്രക്രിയ മാറി. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും ലോകത്തിന്റെ പട്ടിണി മാറ്റുന്നതിലും വലിയ പങ്കു വഹിച്ചു. ഹേബർ പ്രക്രിയയുടെ ഒരു അനന്തര ഫലമാണ് ജനസംഘ്യാ വിസ്ഫോടനം എന്ന് കാനഡയിലെ മാനിറ്റോബ സർവകലാശാലയിലെ വാട്സലാഫ് സ്‌മൈൽ എന്ന ഒരു ശാസ്ത്രഞ്ജൻ കൗതുകകരമായ ഒരു പഠനക്കുറിപ്പ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.”ഡിറ്റണേറ്റർ ഓഫ് പോപുലേഷൻ എക്സ്പ്ലോഷൻ” എന്ന തലക്കെട്ടിലാണ് 1999 ൽ നേച്ചർ മാസികയിൽ ഇത് പ്രത്യക്ഷപ്പെട്ടത്. നൈട്രജൻ അടങ്ങിയ രാസവള ഉപഭോഗം 1961ൽ 11 മില്യൺ ടൺ ആയിരുന്നത് 2014ൽ 108 മില്യൺ ടൺ ആയി വർധിച്ചു. ഇന്നും അമോണിയയുടെ വ്യവസായികോല്പാദനത്തിന് പ്രധാനമായും ഹേബർ പ്രക്രിയയെയാണ് ആശ്രയിക്കുന്നത്. ഹേബർ പ്രക്രിയ മനുഷ്യരാശിക്ക് വലിയ സംഭാവനയാണ് നൽകിയതെങ്കിലും പാരിസ്ഥിതികമായി ഈ പ്രക്രിയയ്ക്ക് ചില ദൂഷ്യ വശങ്ങളുണ്ട്. പ്രധാനമായി, ഈ പ്രക്രിയയിൽ നൈട്രജൻ സ്ഥിതീകരണം നടക്കുന്നത് അന്തരീക്ഷോഷ്മാവിലോ അന്തരീക്ഷ മർദ്ദത്തിലോ അല്ല എന്നുള്ളത് തന്നെ . 450 ഡിഗ്രി താപവും അന്തരീക്ഷോഷ്മാവിന്റെ 200 മടങ്ങ് മർദ്ദവും ഈ പ്രക്രിയക്കാവശ്യമാണ്. അതിനാൽ വലിയ അളവിൽ ഊർജം ആവശ്യം വരുന്നുണ്ട് . ഇതിനു ആശ്രയിക്കുന്നതോ ഫോസിൽ ഇന്ധനങ്ങളെയും. അപ്പോൾ കാർബൺ ഡയോക്സൈഡ് ഉത്സർജനം ഇതിന്റെ കൂടപ്പിറപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിന് പുറമെ ഹേബർ പ്രക്രിയയുടെ അഭികാരകളിലൊന്നായ ഹൈഡ്രജൻ നിർമ്മിക്കുന്നത് പ്രധാനമായും മീഥേൻ വാതകത്തിന്റെ സ്റ്റീo റീഫോർമേഷൻ വഴിയാണ്. ഇതിനും പ്രത്യാഘാതങ്ങളുണ്ട്, പ്രത്യേകിച്ച് മീഥേനിന്റെ കൈകാര്യത്തിൽ. നൈട്രജൻ സമസ്യയും പഠനങ്ങളും അധികമായുല്പാദിപ്പിക്കപ്പെടുന്ന അമോണിയ നൈട്രജൻ ചക്രത്തിന്റെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. ഇത്രയധികം നൈട്രജൻ സ്ഥിതീകരിച്ചു അമോണിയയാക്കുമ്പോൾ തിരിച്ചുള്ള പ്രവർത്തനത്തിലൂടെ അത്രയും നൈട്രജൻ അന്തരീക്ഷത്തിലെത്തുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട് . ഇല്ല എന്ന് തന്നെയാണ് ഉത്തരം. മാത്രവുമല്ല അമോണിയയും മറ്റു നൈട്രജൻ വളങ്ങളും ജീവജാലങ്ങൾ 100 ശതമാനവും ആഗിരണം (Nitrogen uptake efficiency) ചെയ്യുമോ, ആഗിരണം ചെയ്യുന്നതിന്റെ 100 ശതമാനവും ഉപയോഗപ്പെടുത്താനുള്ള ശേഷിയുണ്ടോ (Nitrogen use efficiency) എന്നീ ചോദ്യങ്ങളും ഉണ്ട്. എന്നാൽ ഇത് രണ്ടും 50 ശതമാനത്തിൽ താഴെ മാത്രമേ വരുന്നുള്ളു എന്നതാണ് വസ്തുത. ഇങ്ങനെ നോക്കുമ്പോൾ സ്വാഭാവികമായും നൈട്രജൻ ചക്രം വലിയ തോതിൽ താറുമാറാക്കപ്പെടുന്നുണ്ട് എന്ന് കരുതാവുന്നതാണ്. മനുഷ്യൻ്റെ സർവ ഇടപെടലുകൾക്കും അവയുടെ പരിണതഫലങ്ങൾക്കും ഭൂമിക്ക് ഉൾക്കൊള്ളാവുന്ന, ഒരു പരിധിയുണ്ട്. പ്ലാനെറ്ററി ബൗണ്ടറി (planetary boundary ) എന്നാണ് ഈ പരിധിയെ പറയുന്നത്. ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മനുഷ്യന് ഭൂമിക്ക് സുരക്ഷിതമായ രീതിയിൽ ഭൂമിയിന്മേൽ ഇടപെടലുകൾ നടത്താം എന്നാണ് ആശയം. പ്രധാനമായും ഒമ്പത് ഘടകങ്ങൾ ആണ് പ്ലാനെറ്ററി ബൗണ്ടറിയുടെ കാതൽ. നൈട്രജൻ , ഫോസ്ഫറസ് ചക്രത്തിന്റെ സന്തുലിതാവസ്ഥ ( മനുഷ്യാവശ്യത്തിനായി ഉപയോഗപ്പെടുത്തിയ അന്തരീക്ഷ നൈട്രജന്റെ അളവിനാലും, സമുദ്രത്തിലേക്കുള്ള ഫോസ്ഫറസ് ഒഴുക്കിന്റെ അളവിനാലും നിർണയിക്കപ്പെടുന്നത്) , കാലാവസ്ഥ വ്യതിയാനം( അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനാലും ആഗോള ഊർജ ഉപഭോഗത്തിനാലും നിയന്ത്രിക്കപ്പെടുന്നത്), സമുദ്രങ്ങളുടെ അമ്ലവത്കരണം (കാർബണേറ്റ് അയോണിന്റെ ഗാഢതയാൽ നിശ്ചയിക്കപ്പെടുന്നത്),സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ ശോഷണം (ഓസോണിന്റെ അളവിനാൽ നിർണയിക്കപ്പെടുന്നത്), അന്തരീക്ഷത്തിലെ ഏറോസോളുകളുടെ( ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്‌മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കുന്ന അവസ്ഥ) അളവ്, ശുദ്ധജല ഉപഭോഗം, ഹിമരഹിത കരഭാഗങ്ങളെ കൃഷിഭൂമിയാക്കി പരിവർത്തനം ചെയ്യുന്നതിന്റെ അളവ്,ജൈവവൈവിദ്ധ്യത്തിലെ കുറവിന്റെ നിരക്ക്,രാസമലിനീകരണം എന്നിവയാണവ. പ്ലാനെറ്ററി ബൗണ്ടറിയുടെ പ്രധാന ഘടകങ്ങളിൽ നൈട്രജൻ ചക്രം ഉൾപെടുന്നതുകൊണ്ട് അതിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിന്‌ മറ്റു ഘടകങ്ങളുടെയത്രതന്നെ വലിയ പ്രസക്തിയുണ്ട് എന്ന് സാരം. പ്ലാനെറ്ററി ബൗണ്ടറി ആശയപ്രകാരം, പ്രതിവർഷം പരമാവധി 62 മില്യൺ ടൺ നൈട്രജൻ മാത്രമേ സ്ഥിതീകരിക്കാൻ പാടുകയുള്ളു. ഇന്ന് പ്രതിവർഷം 300 മില്യൺ ടൺ നൈട്രജൻ സ്ഥിതീകരിക്കപ്പെടുന്നുണ്ടെന്നാണ് ഏകദേശക്കണക്ക്. ഇതിൽ പ്രകൃത്യാലുള്ളതും വ്യാവസായികമുള്ളതും പെടും. എന്നാൽ, തിരിച്ച് അന്തരീക്ഷത്തിലെത്തുന്നതിന്റെ അംശം 50 ശതമാനത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ. നൈട്രജൻ മലിനീകരണത്തെ പറ്റി പതിറ്റാണ്ടുകളായി ആഴത്തിൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രജ്ഞനാണ് യു. കെ സെൻറ്റർ ഫോർ എക്കോളജി ആൻഡ് ഹൈഡ്രോളജിയിലെ പ്രൊഫ. മാർക്ക് സട്ടൻ. ആഗോളതലത്തിൽ ആദ്യമായി നൈട്രജൻ ചക്രത്തിന്റെ നിജസ്ഥിതി സമഗ്രമായി വിലയിരുത്താനും, ഭാവിയിലുണ്ടാകാവുന്ന പ്രശ്നങ്ങൾ കണ്ടെത്താനും അതിനുള്ള പരിഹാര മാർഗങ്ങൾ നിർദേശിക്കാനും 2011 ൽ ഐക്യരാഷ്ട്രസഭയുടെ ഭാഗമായുള്ള യു. എൻ എൻവയോൺമെന്റ് പ്രോഗ്രാം (UNEP) നിയോഗിച്ചത് പ്രൊഫ.സട്ടനെയാണ്. ഇതിന്റെ ഭാഗമായി കാർബൺ ഡയോക്സൈഡ് കാര്യവഹണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഐ.പി.സി.സി ( Intergovernmental Panel on Climate Change) യുടെ അതെ മാതൃകയിൽ പ്രൊഫ.സട്ടന്റെ നേതൃത്വത്തിൽ യു. എന്നിന്റെ സഹായത്തോടെ ഇന്റർനാഷണൽ നൈട്രജൻ മാനേജ്‌മെന്റ് സിസ്റ്റം (International Nitrogen Management System (INMS)) എന്ന പേരിൽ ഒരു ബൃഹദ്‌പദ്ധതി രൂപീകരിക്കപ്പെട്ടു.നൈട്രജൻ പാദമുദ്രയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ലഭ്യമായ എല്ലാ ഗവേഷണ റിപ്പോർട്ടുകളും ആഴത്തിൽ പരിശോധിച്ച ശേഷം മലിനീകരണം സാധ്യമാക്കുന്ന എല്ലാ വിധ കാരണങ്ങളും കണ്ടെത്തി ക്രോഡീകരിച്ച് രാജ്യങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയാണ് പ്രൊഫ.സട്ടനും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്. രാസവളപ്രയോഗങ്ങൾ മൂലം കൃഷിയിടങ്ങളിൽ നിന്ന് സമുദ്രങ്ങളിലേക്ക് വന്നു ചേരുന്ന അധിക നൈട്രജൻ ഉറവിടങ്ങളടക്കമുള്ള പ്രശ്നങ്ങൾ മുഖ്യധാരയിൽ കൊണ്ടുവരാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ മുമ്പ് അധികം ശ്രദ്ധയിൽ പെടാതെ പോയ പല പുതിയ കാരണങ്ങളും ഇവരുടെ പഠനറിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്ങനെയൊക്കെയാണ് നൈട്രജൻ ഭൂമിക്ക് ഹാനികരമാകുന്നത് ? 1. സമുദ്രങ്ങളിലെ ഡെഡ് സോണുകൾ: കൃഷിയിടങ്ങളിൽ മഴ പെയ്യുമ്പോൾ രാസവളങ്ങൾ നിന്നും നൈട്രേറ്റുകൾ കടലുകളിലും സമുദ്രങ്ങളിലും ഒഴുകിയെത്തുന്നതിന്റെ ഭാഗമായി ആൽഗകൾ ദ്രുതഗതിയിൽ വളരുമ്പോൾ ‘ആൽഗൽ ബ്ലൂം’ അല്ലെങ്കിൽ ‘കടൽക്കറ’ എന്ന പ്രതിഭാസത്തിന് കാരണമാകുന്നു.ആല്‍ഗെ ക്രമാതീതമായി വര്‍ധിച്ചാല്‍ കടല്‍വെള്ളത്തിലെ ഓക്സിജന്‍ അനുപാതത്തില്‍ കുറവുവരികയും ഉപരിതല മത്സ്യങ്ങക്ക് ജീവിക്കാൻ സാധ്യമാകാതെ വരികയും ചെയ്യും. മൺസൂണിനു ശേഷം കേരളത്തിലെ കടൽ തീരങ്ങളിൽ സാധാരണയായി വർണവ്യത്യാസം (പച്ചനിറത്തിലുള്ള കടൽജലം) കണ്ടുവരാറുള്ളത് നൈട്രജൻ അടങ്ങിയ ധാതുക്കൾ ഒഴുകിയെത്തുന്നതുകൊണ്ടാണ്. ഇത്തരം സമുദ്രപ്രദേശങ്ങളെ ‘ഡെഡ് സോൺ’ (dead zone) എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ സമുദ്രങ്ങളിൽ ഇത്തരത്തിൽ നാനൂറിൽ പരം ഡെഡ് സോണുകളുണ്ട്. അതിലേറ്റവും പ്രസിദ്ധമായ വലിയൊരു ഡെഡ് സോണാണ്‌ വടക്കേ അമേരിക്ക് സമീപമുള്ള ഗൾഫ് ഓഫ് മെക്സിക്കോയിലേത്. വെറും രണ്ടു പി.പി.എമ്മിൽ താഴെ മാത്രമാണ് അവിടുത്തെ ഓക്സിജന്റെ ഗാഢത. 2. കൃഷിയിടങ്ങളുടെ അമ്ലവത്കരണം: മേല്പറഞ്ഞ നൈട്രേറ്റുകളുടെ ഒലിച്ചുപോക്കിനു മറ്റൊരു പ്രത്യാഘാതം കൂടിയുണ്ട്. മഴ പെയ്യുമ്പോൾ കൃഷിയിടങ്ങളിൽ നിന്ന് ഒലിച്ചുപോകുന്ന നൈട്രേറ്റുകൾ അതിനോടൊപ്പം മഗ്നീഷ്യവും കാൽസ്യവും കൂടി കൂടെ കൊണ്ടുപോകാൻ പ്രാപ്തരാണ്. ഇതിന്റെ ഫലമായി കൃഷിയിടങ്ങളിലെ മണ്ണിനു കൂടുതൽ അമ്ല സ്വഭാവം കൈവരികയും വിളകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു . 3. അന്തരീക്ഷ മലിനീകരണം: വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽ നിന്നുമുള്ള നൈട്രിക് (NO), നൈട്രസ് (N2O) ഉത്സർജനം നൈട്രജൻ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. നൈട്രജൻ മലിനീകരണത്തിന്റെ സ്രോതസ്സുകളായും ഹരിത ഗൃഹ വാതകമായും നൈട്രസ് ഓക്സൈഡ് താരതമ്യേന കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് . ​നൈട്രസ് ഓക്സൈഡ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പ്രധാനമായും ഇതിൽ വരുന്നത്. 4. ക്ഷാര സ്വഭാവമുള്ള അന്തരീക്ഷ വായു : താരതമ്യേന ക്ഷാരഗുണമുള്ള അമോണിയയുടെ അളവ് ​വായുവിൽ വർധിക്കുന്നത് വായുവിന്റെ അമ്ലഗുണം കുറയാൻ കാരണമാകുന്നുണ്ട്. പ്രധാനമായും ഇത് ബാധിക്കുന്നത് ചതുപ്പ് പ്രദേശങ്ങളിൽ കാണുന്ന, വായുവിന്റെ അമ്ല ഗുണത്തെ ആശ്രയിച്ച് കഴിയുന്ന, കാർബൺ ഡയോക്സൈഡ് ശേഖരിക്കാൻ കഴിവുള്ള തരം പായലുകളെയാണ്. 5. ഓസോൺ ശോഷണം: വാഹങ്ങളിൽ നിന്നുള്ള നൈട്രജനടങ്ങിയ ഓക്സൈഡുകൾ ഓസോൺ ശോഷണത്തിന് കാരണമാകുന്നുണ്ട്. കൂടാതെ ചില ബാക്റ്റീരിയകൾക്ക് മണ്ണിൽ അധികമുള്ള നൈട്രേറ്റുകളെ നൈട്രസ് ഓക്സൈഡ് ആക്കിമാറ്റുവാനുള്ള കഴിവുണ്ട്. ​സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇത് സൂര്യനിൽ നിന്നുമുള്ള അൾട്രാ വയലറ്റ് രശ്മികളുമായി ചേർന്ന് ​​പ്രവർത്തിച്ച് ​ഓസോൺ ശോഷണത്തിനു കാരണമാകുന്നുണ്ട്. ​നൈട്രസ് ഓക്സൈഡിന്റെ കാലാവധി 120 വർഷമാണ് എന്ന് കൂടി നമ്മൾ ഓർക്കണം. ​​ ആൽഗൽ ബ്ലൂം നൈട്രജൻ മലിനീകരണം യൂറോപ്യൻ യൂണിയന് പ്രതിവർഷം ഉണ്ടാക്കുന്ന ബാധ്യത 70 ബില്യൺ മുതൽ 320 ബില്യൺ യൂറോയാണ്. മേഖലാടിസ്ഥാനത്തിൽ അമേരിക്കക്കും യൂറോപ്യൻ യൂണിയനും ശേഷം നൈട്രജൻ മലിനീകരണത്തെ കുറിച്ച് ഇന്ത്യയും പഠനങ്ങൾ നടത്തിയിട്ടുണ്ട്. ​ഇതിനോടനുബന്ധിച്ച് 2017ൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം ‘ഇന്ത്യൻ നൈട്രജൻ അസ്സെസ്സ്മെന്റ് (INA​)’ എന്നൊരു പഠനറിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഐ.എൻ.എ യുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ നൈട്രജൻ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സ് കൃഷിയിടങ്ങൾ തന്നെയാണ്. നെല്ല്, ഗോതമ്പ് കൃഷികൾക്കാണിതിൽ മുഖ്യ പങ്ക്. ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ഇന്ത്യയുടെ വാർഷിക നൈട്രജൻ വള ഉപഭോഗം 17 മില്യൺ ടൺ ആണ്. എന്നാൽ ഇതിന്റെ 33 ശതമാനം മാത്രമേ നെൽവയലുകളിലും ഗോതമ്പുപാടങ്ങളിലും നൈട്രേറ്റുകളുടെ രൂപത്തിൽ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. ബാക്കി 67 ശതമാനവും ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുകയോ ഉപയോഗിക്കപ്പെടാതെ പോകുകയോ ചെയ്യുന്നു. പരിഹാര നടപടികൾ ??? കാർബൺ ഉത്സർജനം കുറക്കുന്നതിന് ലോകരാജ്യങ്ങളെല്ലാം നയങ്ങൾ രൂപീകരിച്ചതുപോലെ നൈട്രജന്റെ കാര്യത്തിലും നമ്മൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രൊഫ.സട്ടൻ അടക്കമുള്ള ഈ രംഗത്തെ വിദഗ്ധരുടെ സാന്നിധ്യത്തിൽ അനവധി വട്ടമേശ സമ്മേളനങ്ങൾ ആഗോളതലത്തിലും പ്രാദേശികാടിസ്ഥാനത്തിലും നടക്കുകയും പല പഠന സമിതികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള കർഷകരോട് നൈട്രജനടങ്ങിയ രാസവളങ്ങൾ പൂർണമായും ഒഴിവാക്കാൻ ആഹ്വാനം ചെയ്യുകയെന്നുള്ള നിർദേശം മുന്നിലുണ്ടെങ്കിലും, ഇത് വലിയ എതിർപ്പുകൾ ക്ഷണിച്ചു വരുത്തുമെന്നതിൽ യാതൊരു സംശയവുമില്ല; പ്രത്യേകിച്ച് ശക്തരായ രാസവള കമ്പനികൾ. മറ്റൊരു ക്രിയാത്മക സമീപനം, പാഴായി പോകുന്ന നൈട്രജന്റെ അളവ് കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ്. താരതമ്യേന സ്വീകരിക്കപ്പെട്ട ഒരു നിർദേശമായിരുന്നു ഇത്. 2019 ഒക്ടോബറിൽ ശ്രീലങ്കയിലെ കൊളമ്പോയിൽ ഐക്യ രാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നൈട്രജൻ പാദമുദ്ര കൈകാര്യം ചെയ്യുന്നതിന് വേണ്ടി നടന്ന ഒരു സമ്മേളനത്തിന് മുന്നോടിയായി ഇക്കാര്യം പ്രൊഫ.സട്ടനും സംഘവും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനെ ഈ നിർദേശങ്ങൾ ധരിപ്പിച്ചുകൊണ്ട് കത്തെഴുതി. തുടർന്ന് ഇക്കാര്യം പരിഗണിക്കപ്പെടുകയും ഇതിന്റെ ഫലമായി പാരീസ് ഉടമ്പടിയുടെ മാതൃകയിൽ കൊളമ്പോ ഉടമ്പടി രൂപീകരിക്കുകയും ചെയ്തു. 2030 ഓടുകൂടി നൈട്രജന്റെ പാഴ്‌ച്ചെലവ് പകുതിയാക്കി കൊണ്ടുവരാനുള്ള മാർഗരേഖകൾ ഈ ഉടമ്പടിയിൽ സ്വീകരിച്ചു. ഇന്ത്യയടക്കം മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. പാരീസ് ഉടമ്പടി ഒരു മുത്തശ്ശിമരമാണെങ്കിൽ കൊളംബോ ഉടമ്പടി ഒരു കൊച്ചു വൃക്ഷ തൈ ആണെന്നാണ് പ്രൊഫ.സട്ടൻ ഈ ഉടമ്പടിയെ അന്ന് വിശേഷിപ്പിച്ചത്. നൈട്രജന്റെ പാഴ്‌ച്ചെലവ് മാത്രമല്ല പരിഗണിക്കപ്പെടേണ്ടത്. നൈട്രിക്, നൈട്രസ് ഓക്സൈഡുകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ കാലാവസ്ഥ വ്യതിയാനത്തോടൊപ്പം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. താപനില വർധിപ്പിക്കാൻ കാർബൺ ഡയോക്സൈഡിനെക്കാൾ 300 മടങ്ങു ശേഷിയുണ്ട് നൈട്രസ് ഓക്സൈഡിന്. നൈട്രസ് ഓക്സൈഡിനെ അവഗണിക്കുകയാണെങ്കിൽ, കാർബൺ ഡയോക്സൈഡിന്റെ ഉത്സർജനം കുറക്കുന്നതിലൂടെ ആഗോളതാപനിലയുടെ വർധന 1.5 ഡിഗ്രിക്ക് താഴെയാക്കി ക്ലിപ്തപ്പെടുത്തുകയെന്നുള്ള ഐ.പി.സി.സി യുടെ ലക്ഷ്യം ഫലം കാണുകയില്ല എന്നർത്ഥം. സമാന്തരമായി ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. നൈട്രജന്റെ ആഗിരണശേഷി കൂട്ടുവാനുള്ള പരീക്ഷണങ്ങൾ, ഉദാഹരണത്തിന് ന്യൂട്രിയൻ പോലുള്ള വൻകിട വളം കമ്പനികൾ പോളിമർ കവചത്തിലാക്കിയ നൈട്രജൻ ധാതുക്കളുടെ പെല്ലെറ്റുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് . ഈ പെല്ലെറ്റിലേക്ക് ജലം പതുക്കെ ആഴ്ന്നിറങ്ങി നൈട്രജനെ അലിയിക്കുകയും, ശേഷം വളരെ സാവധാനമേ മണ്ണിലേക്ക് നൈട്രജൻ എത്തുകയുള്ളൂ എന്നതുകൊണ്ട്, ആഗിരണശേഷി വർധിക്കുകയും, അങ്ങനെ അലക്ഷ്യമായുള്ള ഒലിച്ചുപോക്ക് കുറക്കാനും സാധിക്കുകയും ചെയ്യും എന്നാണ് കമ്പനി സാക്ഷ്യപ്പെടുത്തുന്നത്.നൈട്രജൻ ധാതുക്കൾക്ക് പകരം യൂറിയയും ഇതുപോലെ ലഭ്യമാണ്.യൂറിയ പെട്ടെന്ന് വിഘടിച്ച് അമോണിയയായി അന്തരീക്ഷത്തിലേക്ക് പോകുന്നത് തടയാനും, പകരം വേരുകൾക് ദ്രുതഗതിയിൽ അമോണിയ ആഗിരണം ചെയ്യാനും ഈ പെല്ലറ്റ് രീതി വഴി സാധിക്കും. നൈട്രജൻ ആവശ്യകത നിർണയിക്കുന്ന സെൻസറുകൾ വയലുകളിൽ സ്ഥാപിക്കുകയും ഡ്രോണുകളുടെയും റോബോട്ടുകളുടെയും സഹായം പ്രയോജനപ്പെടുത്തി ചിട്ടയായ മേൽനോട്ടം വഹിക്കാനും കഴിയുന്ന സാങ്കേതികവിദ്യകളും പുറത്തു വരുന്നുണ്ട്. കൃത്യസമയത്, കൃത്യമായ അളവിൽ ചെടികൾക്കു ആവശ്യമായ നൈട്രജൻ കൊടുക്കാൻ ഇതുവഴി സാധിക്കുമെന്നതാണീ രീതിയുടെ മേന്മ. ജനിത എഞ്ചിനീറിങ് വഴിയും ചില പരിഹാരമാർഗങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണം പുരോഗമിക്കുകയാണ്.പരമ്പരാഗത നൈട്രജൻ സ്ഥിതീകരണ ബാക്റ്റീരിയക്ക് പയറുവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിൽ മാത്രമേ സഹവസിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ജനിതക എൻജിനീയറിങ്ങിലൂടെ ഇത്തരം ബാക്റ്റീരിയകളെ മറ്റു ചെടികളിലും വളരാൻ പ്രാപ്തരാക്കാൻ സാങ്കേതിക വിദ്യകളുണ്ട്. ഉദാഹരണമായി, കാലിഫോർണിയയിലെ പൈവട്ട് ബയോ എന്നൊരു കമ്പനി ഇത്തരം ബാക്റ്റീരിയകളെ ഗോതമ്പു പോലുള്ള ചെടികളിൽ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. വിത്ത് വിതക്കുന്ന സമയത്ത് ജനിതകമാറ്റം വരുത്തിയ ബാക്റ്റീരിയകളെ വിത്തിന്മേൽ തളിച്ചുകൊടുക്കുകയും, ആ വിത്തുകൾ മുളക്കുമ്പോൾ ബാക്റ്റീരിയകൾ വേരുകളിൽ സഹവസിക്കുകയും പിന്നീട് നൈട്രജൻ സ്ഥിതീകരണം നടത്തുകയുമാണ് ചെയ്യുന്നത്. ജനിതകമാറ്റം വരുത്തിയ നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ നൈട്രജൻ അടങ്ങിയ വളങ്ങളേക്കാൾ വിളവുത്പാദനത്തിനു ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. നൈട്രജൻ ഉപഭോഗം സംബന്ധിച്ച വെല്ലുവിളികൾ നേരിടുന്നതിന് ഇനിയും ഗവേഷണങ്ങൾ തുടരേണ്ടതുണ്ട് . ഉപോൽബലകമായി ഗവൺമെന്റ് തലത്തിൽ നൈട്രജൻ പാദമുദ്ര കുറച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതുമുണ്ട്. ഉപഭോക്താവെന്ന നിലയിൽ നമുക്കും ചില സംഭാവനകൾ ചെയ്യാൻ സാധിക്കും. നൈട്രജൻ കൂടുതലടങ്ങിയ ജന്തുജന്യമായ പ്രോട്ടീനുകൾ കുറച്ച് സസ്യജന്യ പ്രോട്ടീനുകൾ പകരമായി തെരെഞ്ഞെടുക്കുകയും നൈട്രജനാടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുകയും കൃഷിക്ക് ജൈവവളങ്ങൾ തെരെഞ്ഞെടുക്കുകയുമൊക്കെ ചെയ്യാവുന്നതാണ്. അധിക വായനക്ക്: 1 .Fowler D et al. 2013 The global nitrogen cycle in the twenty-first century. Phil Trans R Soc B 368: 20130164. 2. Vaclav Smil , Detonator of the population explosion, Nature volume 400, page415 (1999) 3. Nitrogen pollution policy beyond the farm,Kanter, D.R., Bartolini, F., Kugelberg, S. et al. Nitrogen pollution policy beyond the farm. Nature Food 1, 27–32 (2020) 4. https://www.soilassociation.org/causes-campaigns/fixing-nitrogen-the-challenge-for-climate-nature-and-health/the-impacts-of-nitrogen-pollution/ 5. Nitrogen Pollution and the European Environment Implications for Air Quality Policy report 2013 by European commission 6. Rockström, J., W. Steffen, K. Noone, Å. Persson, F. S. Chapin, III, E. Lambin, T. M. Lenton, M. Scheffer, C. Folke, H. Schellnhuber, B. Nykvist, C. A. De Wit, T. Hughes, S. van der Leeuw, H. Rodhe, S. Sörlin, P. K. Snyder, R. Costanza, U. Svedin, M. Falkenmark, L. Karlberg, R. W. Corell, V. J. Fabry, J. Hansen, B. Walker, D. Liverman, K. Richardson, P. Crutzen, and J. Foley. 2009. Planetary boundaries:exploring the safe operating space for humanity. Ecology and Society 14(2): 32. 7. Planetary boundaries: Guiding human development on a changing planet, Science 13 Feb 2015: Vol. 347, Issue 6223, 1259855 6. https://www.newscientist.com/article/mg25033340-800-the-nitrogen-emergency-how-to-fix-our-forgotten-environmental-crisis/#bx333408B1 7 .The Indian Nitrogen Assessment, (2017), Sources of Reactive Nitrogen, Environmental and Climate Effects, Management Options, and Policies. Leave a comment കോവിഡ് പകരും; വാക്സീൻ പകരുമോ ? 8 May 2021 ScienceGeneralManila കോവിഡിന്റെ അതിശക്തമായ രണ്ടാം തരംഗത്തിലൂടെയാണ് നമ്മൾ ഇന്ത്യക്കാർ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായതോടെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാന്തരമായി പ്രതിരോധ വാക്സീൻ വിതരണം ദ്രുതഗതിയിലാക്കാനുള്ള സജ്ജീകരണങ്ങളും നടക്കുന്നുണ്ട്. വാക്സീൻ എന്ന ഉത്തരം നമ്മുടെ മുന്നിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നു എന്നുള്ളതും അതിന്റെ ഫലം പല രാജ്യങ്ങളിലും ഇപ്പോഴേ കണ്ടു തുടങ്ങി എന്നതും നമുക്ക് തരുന്ന ആശ്വാസം ചെറുതല്ല. പൊതുവെ നമ്മുടെ നിലപാട് രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുക എന്നതാണ്. അവിടെ തന്നെയാണ് പ്രതിരോധ വാക്സീനിന്റെ പ്രസക്തിയും. കോവിഡ് പകരുന്ന അതേ തീവ്രതയിൽ തന്നെയാണ് അതിനേക്കാൾ മാരകമായ, കോവിഡ് സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. വാക്സീൻ വന്നപ്പോൾ അതിനെയും ആളുകൾ വെറുതെ വിട്ടില്ല. അതിൽ ഏറ്റവും പുതുതായി ശ്രദ്ധയിൽ പെട്ടത് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് മറ്റുള്ളവരിലേക്ക് അത് പകർത്താൻ കഴിയുമെന്നുള്ള വിചിത്രമെന്ന് തോന്നുന്നതും വ്യാജവുമായ വാർത്തകൾ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് . വാക്സീൻ എടുത്തവരുടെ വിയർപ്പ്, രക്തം, ഉമിനീർ മുതലായവയിലൂടെ മറ്റൊരാളിലേക്ക് വാക്സീൻ പകർത്താൻ കഴിയുമെന്നും അതുവഴി സ്ത്രീകളുടെ പ്രത്യുല്പാദന ശേഷിക്ക് തകരാർ സംഭവിക്കുമെന്നുമാണ് പ്രചരിക്കുന്നത്. ഇത് പൂർണമായും വ്യാജ പ്രചാരണമാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വിദഗ്ധർ രംഗത്ത് വരികയും അശാസ്ത്രീയമായ കാര്യമാണിതെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം , ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയവർ കൂട്ടുപിടിച്ചത് മറ്റുള്ളവരിലേക്ക് പകരാൻ കഴിയുന്ന വാക്സീനെക്കുറിച്ചുള്ള ശാസ്ത്ര റിപ്പോർട്ടുകളിലെ ചില പ്രത്യേക ശകലങ്ങൾ മാത്രം അടർത്തിയായിരുന്നു എന്നുള്ളതാണ്. അതിനാൽ തന്നെ അതിനെ വിശ്വാസയോഗ്യമായി ആളുകൾ കണക്കാക്കി ഏറ്റെടുത്തു പ്രചരിപ്പിച്ചു. ​അപ്പോൾ ചോദ്യമിതാണ് : ഒരു വാക്‌സീന് അങ്ങനെ മറ്റൊരാളിലേക്ക് പകരാൻ കഴിയുമോ ? കഴിയുന്ന വാക്‌സിനുകൾ ഉണ്ടെന്നാണ് ഉത്തരം, പക്ഷെ ഇതുവരെ മനുഷ്യരിൽ ഇത് പരീക്ഷിച്ചിട്ടില്ല എന്ന് മാത്രം. അങ്ങനെയെങ്കിൽ എങ്ങനെയാണു പകരുന്ന വാക്സീനുകൾ പ്രവർത്തിക്കുന്നത് ? മനുഷ്യന്റെ കൈകടത്തലുകളുടെ ഭാഗമായി കാലം ചെല്ലുന്തോറും മൃഗങ്ങളുമായി അടുത്തിടപഴകുന്നത്തിന്റെ തോത് വർദ്ധിച്ചു വരുന്നുണ്ട്. ആളുകൾ കൂടുതൽ യാത്ര ചെയ്യുകയും, കാട് കയ്യേറി കൃഷി ചെയ്യുകയും, മരം വെട്ടുകയും, വീട് വെക്കുകയും, പക്ഷികളെയും മൃഗങ്ങളെയും ഭക്ഷിക്കുകയെല്ലാം ചെയ്യുമ്പോൾ അവിടുത്തെ മൃഗങ്ങളിലൂടെ പല പുതിയ, പരിചയമില്ലാത്ത വൈറസുകളുമായി മനുഷ്യർ സമ്പർക്കത്തിൽ വരുന്നു. എന്നാൽ നമ്മൾ ഇത്തരത്തിലുള്ള പകർച്ചവ്യാധികളെയൊന്നും ഒരിക്കലും മുന്നിൽകാണാറില്ല എന്നുള്ളതും, അതിന് വേണ്ട തയ്യാറെടുപ്പുകളൊന്നും നടത്താറുമില്ല എന്നതാണ് വസ്തുത. ഇങ്ങനെ വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന പുതിയ പകർച്ച വ്യാധികൾക് സാക്ഷ്യം വഹിച്ചതിനു പലവിധ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. 2014/15 കാലഘട്ടത്തിൽ ആഫ്രിക്കയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട എബോള , സാർസ്, മേഴ്‌സ്, നിപ്പ, H1 N1 മുതൽ ഇപ്പോഴത്തെ കോവിഡ്-19 വരെ. ഇത്തരം പകർച്ച വ്യാധികളെ നമ്മൾ സാധാരണയായി നേരിടാറുള്ളത് രോഗവാഹകരായ ജീവികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെയാണ്. എന്നാൽ രോഗം പടരാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു സാധ്യതയുണ്ട് : രോഗവാഹകരായ മൃഗങ്ങൾക്കിടയിൽ ഇത്തരം വൈറസുകൾക്ക് പെരുകാൻ അവസരം കൊടുക്കാതെ ഇരിക്കുക എന്നത്. ഇതൊരു പുതിയ ഐഡിയ ഒന്നുമല്ല. പേപ്പട്ടി വിഷബാധക്ക് കാരണമായ റാബീസ് വൈറസിന്റെ മനുഷ്യരിലേക്കുള്ള പകർച്ചയുടെ നിരക്ക് ലോകമെമ്പാടും വൻ തോതിൽ കുറഞ്ഞത് റാബീസ് പടർത്താൻ സാധ്യതയുള്ള എല്ലാ ജീവികളെയും സാർവത്രികമായി വാക്സീൻ കുത്തിവെപ്പിന് വിധേയമാക്കിയതിലൂടെയാണ്. അങ്ങനെയാണ് മനുഷ്യരിലേക്കുള്ള പകർച്ച നിയന്ത്രണവിധേയമാക്കിയത് . വന്യ ജീവികളിലുള്ള പ്രതിരോധ കുത്തിവെപ്പ് കൊള്ളാമല്ലോ എന്ന് തോന്നുമെങ്കിലും പ്രത്യുൽപാദന നിരക്ക് കൂടിയ, മനുഷ്യരിലേക്ക് രോഗം പടർത്താൻ ശേഷിയുള്ള ജീവികളെയെല്ലാം തിരഞ്ഞു പിടിച്ച് കുത്തിവെപ്പിന് വിധേയമാക്കുക എന്നത് പ്രായോഗികമായി എളുപ്പമല്ല . ഓരോ രാജ്യങ്ങളുടെയും ഇതിനോടുള്ള നിലപാട് വ്യത്യസ്തവുമാണ്. എന്നാൽ മൃഗങ്ങൾക്കിടയിൽ സ്വയം പകരാൻ ശേഷിയുള്ള ഒരു വാക്സീനായാലോ? അങ്ങനെ ഒന്ന് സാധ്യമാണെന്നാണ് അടുത്തിടെ നടന്ന ചില പഠനങ്ങൾ തെളിയിക്കുന്നത്. ഒരു ജീവിയിൽ ഇങ്ങനെ സ്വയം പകരാൻ ശേഷിയുള്ള വാക്‌സിനേഷൻ നടത്തുക, അതിനെ സ്വതന്ത്രമായി അതിന്റെ കൂട്ടത്തിലുള്ള മറ്റു ജീവികളോട് സമ്പർക്കത്തിലേർപ്പെടാൻ വിടുക, അങ്ങനെ വാക്‌സിൻ മറ്റു ജീവികളിലേക്ക് പടരുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുക, ഇതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള വാക്സീനെ പറയുന്നത് ‘self-disseminating vaccines​’ എന്നാണ്.​ ജീവനുള്ളതോ അല്ലാത്തതോ ആയ വൈറസുകളെ ഉപയോഗിച്ച് തന്നെ രോഗത്തെ ചെറുക്കുക എന്ന പരമ്പരാഗത ആശയത്തിൽ അധിഷ്ഠിതമായായിരുന്നു ഈയടുത്ത കാലം വരെ വികസിപ്പിച്ചെടുത്ത വാക്സീനിൻറെ പ്രവർത്തന തത്വം. കുത്തിവെപ്പിലൂടെ രോഗത്തിനനുസൃതമായ പ്രതിരോധം സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ജീവനുള്ള വൈറസുകളെ രോഗവാഹകരാവാൻ സാധ്യതയുള്ള ജീവികളുടെ ശരീരത്തിലേക്ക് കടക്കാൻ അനുവദിക്കുകയും, അവയുടെ സാന്നിധ്യത്തിൽ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉണ്ടാവുകയും അതുവഴി പ്രതിരോധ ശേഷി കൈവരികയുമാണ് ചെയ്യുന്നത്. സാധാരണഗതിയിൽ ഇങ്ങനെയുള്ള വൈറസുകൾക്ക് ആ ജീവിയിൽ അണുബാധയൊന്നും ഉണ്ടാക്കാൻ ശേഷി ഉണ്ടായിരിക്കുകയില്ല (അവക്ക് ആ ജീവിയുടെ ശരീരത്തിൽ എണ്ണം പെരുകാൻ സാധിക്കില്ല ). അതിനുള്ള സജ്ജീകരണങ്ങളൊക്കെ നടത്തിയാണ് ഇത്തരം വാക്സീനുകൾ വികസിപ്പിച്ചെടുക്കാറുള്ളത്. എന്നാൽ ഇതിനു കഴിവുള്ള, കുത്തിവെപ്പിന് വിധേയമാകുന്ന ജീവിക്ക് ഹാനികരമല്ലാത്ത വൈറൽ വാക്സീനുകളും ഉണ്ട്. അത്തരം വാക്സീനുകളിലുപയോഗിക്കുന്ന വൈറസിന് എണ്ണം പെരുകാൻ കഴിയുമെങ്കിലും മറ്റൊരു ജീവിയിലേക്ക് പകരാൻ കഴിയുന്ന നിരക്ക് വളരെ കുറവായിരിക്കും . അതുകൊണ്ട് തന്നെ ഇത്തരം വൈറസുകളെ പ്രയോജനപ്പെടുത്തി സ്വയം പടരുന്ന വാക്സീൻ വികസിപ്പിച്ചെടുക്കുക്ക വളരെ പ്രയാസമാണ്. ജീനോം എഞ്ചിനീയറിംഗ് വഴി പകർച്ചാ ശേഷി കൂടിയ വാക്സീനുകളിലും പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ ചെയ്യുന്നത് രോഗം പരത്തുന്ന വൈറസുകളുടെ ജീനോമിന്റെ ഒരു ഭാഗം എടുത്ത് കുത്തിവെപ്പെടുക്കുന്ന ജീവിക്ക് ഹാനികരമല്ലാത്ത ഒരു വൈറസിൽ നിക്ഷേപിക്കുകയും, തുടർന്ന് വാക്‌സിനേഷനിലൂടെ ആ വൈറസിനെ മറ്റു ജീവികളിലേക്ക് രോഗം പടരുന്ന പോലെ പടരാൻ അനുവദിക്കുക എന്നുമാണ്. ഇങ്ങനെ ഒരു ജീവിയിൽ നിന്നും സ്വയം മറ്റൊരു ജീവിയിലേക്ക് പടരാൻ അനുവദിക്കുന്നതു വഴി ജീവികൾക്കിടയിൽ നല്ല തോതിൽ രോഗ പ്രതിരോധശേഷി കൈവരികയും മനുഷ്യരിലേക്ക് പകരാതെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ രോഗ പ്രതിരോധം സാധ്യമാകുകയും ചെയ്യും . ഇങ്ങനെയുള്ള അതിനൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വികസിപ്പിച്ചെടുത്ത സ്വയം പകരുന്ന വാക്സീനിന്റെ പരീക്ഷണങ്ങൾ കാട്ടു മുയലുകളിലൊക്കെ നടത്തി വിജയകരമായിട്ടുണ്ട്. ലാസ,എബോള മുതലായ മനുഷ്യരിലേക്ക് സംക്രമിക്കാൻ കഴിയുന്ന വൈറസുകൾക്കുള്ള ഇത്തരം വാക്സീനുകളിലുള്ള ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷി മൃഗാദികളിൽ ഇത് വിജയകരമായി പ്രയോഗിക്കാൻ കഴിഞ്ഞാൽ തന്നെ വലിയ തോതിൽ, ചുരുങ്ങിയ ചെലവിൽ ഇത്തരം സാംക്രമിക രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. പകർച്ചാശേഷിയുള്ള വാക്സീനുകൾ മനുഷ്യരിലും വിജയകരമായി വികസിപ്പിക്കാൻ കഴിഞ്ഞാൽ ശാസ്ത്രരംഗത്തിന്റെ മറ്റൊരു വലിയ സംഭവനയായിരിക്കുമത്. ​എന്നാൽ ശൈശവ ദിശയിലുള്ള ഈ ഗവേഷണം ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്.​ ​വാക്സീനിലുള്ള വൈറസുകൾ അനിയന്ത്രിതമായി പെരുകുമോ, മറിച്ച്, കുത്തിവെപ്പെടുത്ത ഒരു ജീവിക്ക് ഒരു നിശ്ചിത എണ്ണം ജീവികളിലേക്ക് മാത്രം പടർത്താൻ കഴിയുന്ന തരത്തിൽ അതിനെ നിജപ്പെടുത്തി നിർത്താൻ സാധിക്കുമോ, പരീക്ഷണത്തിൽ നിഷ്കർഷിക്കാത്ത മറ്റേതെങ്കിലും ജീവികളിലേക്ക് പടരുമോ, വാക്സീനിലെ വൈറസിന് ഒരു സമയപരിധി കഴിഞ്ഞാൽ ജനിതകമാറ്റം വരുമോ,​ പരീക്ഷണഘട്ടത്തിലില്ലാത്ത പുതിയ ഏതെങ്കിലും അവസ്ഥയിൽ വാക്സീനിലെ വൈറസ് പെരുകി അണുബാധയുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്. എന്തായാലും ഗവേഷണങ്ങൾ പുരോഗമിക്കട്ടെ, അത് വരെ ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളൊന്നും പ്രചരിപ്പിക്കാതെ നമുക്ക് സഹകരിക്കാം. ​​ ​ Related reads: Nature Ecology & Evolution, volume 4, pages1168–1173(2020) https://www.sciencedirect.com/science/journal/0966842X Expert Rev. Vaccines, 2016;15(1) 31-39 https://www.newscientist.com/article/mg24732960-100-we-now-have-the-technology-to-develop-vaccines-that-spread-themselves/ Leave a comment കൊറോണക്കാലത്തെ ഇന്റർനെറ്റ് ഉപഭോഗം: ഒരു പാരിസ്ഥിതിക അവലോകനം 27 Jan 2021 ScienceManila കൊറോണയുടെ കടന്നുവരവോടുകൂടി ലോകമെമ്പാടുമുള്ള ആളുകൾ വീട്ടിലിരുന്നുള്ള ജോലികളിലും വിദ്യാർഥികൾ ഓൺലൈൻ പഠനത്തിലും വ്യാപൃതരായതോടെ ഇന്റർനെറ്റ് ഉപഭോഗത്തിൽ സ്ഫോടനാത്മകമായ വളർച്ചയാണുണ്ടായിരിക്കുന്നതെന്ന് പല ഇന്റർനെറ്റ് സേവനദാതാക്കളും മാധ്യമങ്ങളും ഈയടുത്ത് കണക്കുകൾ സഹിതം രേഖപ്പെടുത്തുകയുണ്ടായി.അതേസമയം, ആളുകൾ ഡിജിറ്റൽ ജീവിതത്തിലേക്ക് മാറിയതിന്റെയും വാഹനങ്ങളുടെ ഉപയോഗം, യാത്രകൾ ഇവയൊക്കെ കുറഞ്ഞതിന്റെയും അനന്തര ഫലമായി പരിസ്ഥിതി മലിനീകരണത്തിലുണ്ടായ കുറവുമായി ബന്ധപ്പെട്ടുള്ള ഒട്ടനവധി ശുഭവാർത്തകളും നമ്മളെ തേടിയെത്തി. പലപ്പോഴും വാഹനങ്ങളും , വീട്ടുപകരണങ്ങളും, വ്യവസായശാലകളുമൊക്കെയാണ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ നമ്മൾ ഇപ്പോഴും കണക്കിലെടുക്കാറുള്ളത്, അല്ലെങ്കിൽ നമ്മൾ വളർന്നുവന്ന കാലഘട്ടങ്ങളിൽ ഇവക്കൊക്കെയായിരുന്നു മുൻഗണന കൊടുക്കാറുണ്ടായിരുന്നത്. എല്ലാം ഡേറ്റ അധിഷ്ഠിതമായ ഈ കാലത്തിലേക്ക് നമ്മൾ മെല്ലെ നീങ്ങുന്നതോടെ താരതമ്യേന ഒരു പരിസ്ഥിതി സൗഹാർദ നയമാണ് സ്വീകരിക്കുന്നതെന്നാവും സ്വാഭാവികമായും ഒറ്റ നോട്ടത്തിൽ നമുക്കെല്ലാവർക്കും തോന്നലുണ്ടാവുന്നത് .എന്നാൽ നമ്മൾ തികച്ചും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഇന്റർനെറ്റ് ഉപഭോഗം കൊണ്ടുണ്ടാകുന്ന പരോക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നാണ് അമേരിക്കയിലെ പഡ്യൂ ,മേരിലാൻഡ്, യെയ്ൽ സർവകലാശാലകളിലെ ഗവേഷകർ The overlooked environmental footprint of increasing Internet use എന്ന പേരിൽ Resources , Conservation & Recycling എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത്. അതായത് ഡിജിറ്റൽ പൗരന്മാരെന്ന നിലയിലും നമ്മൾ ഓരോരുത്തരും ഓരോ മിനുട്ടിലും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കിക്കൊണ്ടിരിക്കുന്നെന്നർത്ഥം. പരമ്പരാഗത രീതിയിൽ നിന്നും വിഭിന്നമായാണ് ഇന്റർനെറ്റ് ഉപഭോഗം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമൊക്കെ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെയും മറ്റും അളവ് നിർണയിക്കാൻ ഇന്റർനെറ്റിനെ അപേക്ഷിച്ച് എളുപ്പമാണ്.ഇന്റർനെറ്റ് എന്ന് പറയുമ്പോൾ അതിന്റെ ശൃംഖലയിൽ പ്രവർത്തിക്കുന്ന കോടാനുകോടി മെഷീനുകളും അതുമായി ബന്ധപ്പെട്ട കമ്പനികളും എല്ലാം ഉൾപ്പെടുന്നതും അവയുടെ ഊർജ ഉപഭോഗം കൃത്യമായി തിട്ടപ്പെടുത്തുക ദുഷ്കരമാണെന്നുമാണ് ഒരു വസ്തുത. ഇനി ഈ മെഷീനുകൾ എല്ലാം എത്ര ഊർജമാണ് ഉപയോഗിക്കുന്നതെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞാൽ പോലും,ഓഫ് ലൈൻ ഉപയോഗം കൊണ്ടുണ്ടാകുന്ന ഊർജോപഭോഗവും (ഉദാഹരണത്തിന് മൈക്രോസോഫ്ട് വേഡിൽ ഒരു ഫയലുണ്ടാക്കുന്നത്), ഓൺലൈനിൽ അതൊരാൾക്ക് ഇ-മെയിലായി അയച്ചുകൊടുക്കുമ്പോഴുണ്ടാകുന്ന ഉപഭോഗവും വേർതിരിച്ചെടുക്കുക എളുപ്പമല്ല.എന്നിരുന്നാലും, ഇത്തരം പഠനങ്ങൾ തുടങ്ങുന്നത് നമ്മുടെ ഡേറ്റയെല്ലാം സൂക്ഷിക്കപ്പെടുന്ന വലിയ സെർവറുകളുള്ള പ്രധാന ഡേറ്റ സെന്ററുകൾ അടിസ്ഥാനമാക്കിയാണ്.സെർവറുകളുടെ പ്രവർത്തനങ്ങൾക്ക് വൻ തോതിൽ ഊർജം ആവശ്യമുണ്ട്. കൂടാതെ സെർവറുകൾ ചൂടാകാതിരിക്കുന്നതിനാവശ്യമായ ശീതീകരണ സംവിധാനങ്ങൾക്ക് വേണ്ട വൈദ്യുതിയും ചെറുതല്ല. 2016 ൽ വന്ന കണക്കു പ്രകാരം ഗൂഗിളിന് ഇത്തരത്തിൽ 2.5 ദശലക്ഷം സെർവറുകളാണ് ലോകത്തെമ്പാടുമായുള്ളത്. അതുകൊണ്ട് ഡേറ്റാ സെന്ററുകളിലെ ഊർജോപഭോഗമാണ് പാരിസ്ഥിതിക പ്രശ്നങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്നത്. ആഗോള ഊർജ ഉപഭോഗത്തിന്റെ മൂന്ന് ശതമാനമേ ഇത് വരുന്നുള്ളു എങ്കിലും പല രാജ്യങ്ങൾക്കും ഇത് അവരുടെ ദേശീയ ഉപഭോഗത്തെക്കാൾ കൂടുതലാണ് . ഊർജോല്പാദനത്തിന് ഇന്നും ഫോസിൽ ഇന്ധനങ്ങളെ തന്നെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ട് ഇന്റർനെറ്റ് സേവനത്തിനു വേണ്ട ഊർജോപയോഗത്തിലുള്ള കാര്യക്ഷമത അനുസരിച്ച് അതുമായി പാരിസ്ഥിതിക പ്രശ്നങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെന്നു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് പ്രകൃതിയിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണിന്റെ തോത് അല്ലെങ്കിൽ carbon footprint (ഇതിനെ കാർബൺ ഡയോക്സൈഡിന്റെ യൂണിറ്റായാണ് പൊതുവെ കണക്കാക്കപ്പെടുന്നത് ) ആണെങ്കിലും ജലത്തിന്റെയും ഭൂമിയുടെയും ആനുപാതിക ഉപഭോഗവും ഇക്കാര്യത്തിൽ പ്രധാനമാണ്. ഒരു ജിബി ഇന്റർനെറ്റ് നമ്മൾ ഉപയോഗിക്കുമ്പോൾ, പ്രസരണ കാര്യക്ഷമതയനുസരിച്ച്, ആഗോളതലത്തിൽ ഏകദേശം 28 മുതൽ 63 ഗ്രാം വരെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുകയും, 0 .1 മുതൽ 35 ലിറ്റർ വരെ ജലവും 0 .7 മുതൽ 20 ചതുരശ്ര സെന്റീമീറ്റർ വരെ ഭൂമി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് പഠനങ്ങളിൽ പറയുന്നത്. പല രാജ്യങ്ങൾക്കും ഇതിന്റെ തോത് പല തരത്തിലാണ്.ഇന്ത്യയുടെ കാര്യമെടുത്താൽ പ്രതിവർഷം 8000 ലിറ്റർ ഡീസലാണ് ഒരു മൊബൈൽ ടവർ പ്രവർത്തിപ്പിക്കാൻ മാത്രമായി വേണ്ടിവരുന്നത് .കാർബൺ ഡൈ ഓക്സൈഡിന്റെ കാര്യമെടുത്താൽ ഒരു സാധാരണ ഇ-മെയിൽ അയക്കുമ്പോൾ ശരാശരി 4 ഗ്രാം കാർബൺ ഡൈ ഓക്സൈഡും അതൊരു സ്പാം ഇ -മെയിൽ ആകുമ്പോൾ 0.3 ഗ്രാമും അറ്റാച്ച്മെന്റ് ഉള്ള ഇ -മെയിൽ ആകുമ്പോൾ അത് 50 ഗ്രാം കാർബൺ ഡൈ ഓക്സൈഡുമാണ് പുറന്തള്ളപ്പെടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നത്. കടലാസിലുള്ള ഒരു കത്തിന്റെ അറുപത്തിലൊന്ന് അംശമേ ഇതുള്ളൂ എങ്കിലും ഒരു ദിവസത്തെ നമ്മുടെ ഇ -മെയിൽ ഇടപാടുകളുടെ എണ്ണമെടുത്ത് കണക്കു കൂട്ടി നോക്കിയാൽ ഒരുപക്ഷെ ഒരു കത്തിനേക്കാൾ കൂടുതലായിരിക്കും എന്നുവേണം അനുമാനിക്കാൻ. ഇ -മെയിൽ ഇടപാടുകൾക്ക് മാത്രമായി പ്രതിവർഷം ശരാശരി 33 കിലോവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രേലിയയിലെ Centre for Energy Efficient Telecommunications അഭിപ്രായപ്പെടുന്നത് ഇന്റർനെറ്റ് ഒരു രാജ്യമായിരുന്നെങ്കിൽ ആഗോള ഊർജോപയോഗത്തിൽ അഞ്ചാമതാകുമായിരുന്നെന്നാണ്. ഗൂഗിളിന്റെ തന്നെയുള്ള ഒരു കണക്ക് പ്രകാരം ഒരു ഗൂഗിൾ സെർച്ചിൽ മാത്രം 0 .2 ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തേക്ക് വിടുന്നത്. അത്തരത്തിൽ 47000 റിക്വസ്റ്റുകൾ ഒരു സെക്കന്റിൽ വരുമ്പോൾ, ഉപയോഗിക്കുന്ന ഫോൺ /ലാപ്ടോപ്പ് /കമ്പ്യൂട്ടർ /ടാബ്ലെറ്റിന്റെ സ്വഭാവവും ഒരു പേജിൽ എത്ര സമയം ചെലവഴിക്കുന്നുവെന്നതിനുമനുസരിച്ച് 500 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തേക്ക് ഒരു സെക്കന്റിൽ ഗൂഗിൾ സെർച്ചിലൂടെ മാത്രം നമ്മൾ വിടുന്നത്, അതായത് ഒരു മിനുട്ടിൽ 300 ടൺ ! ഇ -മെയിലുകൾ മാത്രമല്ല , നമ്മൾ കാണുന്ന നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം, യൂ ട്യൂബ് , ഫേസ്‌ബുക്ക് പോലുലുള്ള വീഡിയോ സ്ട്രീമിംഗ് മാധ്യമങ്ങളെല്ലാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ ഒട്ടും പിന്നിലല്ല.ലോക് ഡൗണിന്റെ തുടക്കത്തിൽ മാത്രം നെറ്റ്ഫ്ലിക്സ് ഉപഭോഗത്തിൽ 16 % വർദ്ധനവാണുണ്ടായത്. 4,50000 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിവർഷം നെറ്റ്ഫ്ലിക്സിന് വേണ്ടിവരുന്നത്. 2021 അവസാനിക്കുന്നതുവരെ വീട്ടിരിന്നുള്ള ഓൺലൈൻ ജോലിയും പഠനവും തുടരുകയാണെങ്കിൽ ആഗോളതലത്തിൽ 34 ദശലക്ഷം യൂണിറ്റ് കാർബൺ ഡയോക്സൈഡ് പുറന്തള്ളപ്പെടുമെന്നാണ് ഇതുവരെയുള്ള ഇന്റർനെറ്റ് ഉപയോഗം അടിസ്ഥാനമാക്കി പഡ്യൂ സർവകലാശാല ഗവേഷകർ പ്രവചിക്കുന്നത്. പോർച്ചുഗൽ എന്ന രാജ്യത്തിൻറെ വിസ്തീർണത്തിന്റെ രണ്ടു മടങ്ങു വരുന്നത്രയും കാടുണ്ടെങ്കിലേ ഇത്രയും കാർബൺ ഡയോക്സൈഡ് ശുദ്ധീകരിക്കാൻ കഴിയൂ എന്നും ഇവരുടെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. കാണുന്ന വീഡിയോയുടെ നിലവാരം H D യിൽ നിന്നും ‘സ്റ്റാൻഡേർഡ് ‘ ആക്കി മാറ്റിയാൽ പോലും ഇതിൽ 86 % കുറവ് വരുത്താൻ സാധിക്കും .മറ്റൊരു വിപ്ലവമാണ് വീഡിയോ കോൺഫറൻസിങ്ങുകളുടെ കാര്യത്തിൽ ഈ കൊറോണക്കാലത്ത് ഉണ്ടായിരിക്കുന്നത് . ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ മാത്രം സൂം ഉപയോക്താക്കളിൽ മൂന്ന് മടങ്ങ് വർദ്ധനവാണുണ്ടായത്. ഒരു മണിക്കൂർ വീഡിയോ കോൺഫറൻസിങ്ങിലൂടെ മാത്രം ശരാശരി 150 മുതൽ 1000 ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തുവരുന്നത് (ഒരു കാറിൽ നിന്നും മൂന്നേമുക്കാൽ ലിറ്റർ പെട്രോൾ കത്തിച്ചാൽ ഏകദേശം 8800 ഗ്രാം കാർബൺ ഡൈ ഓക്സൈഡേ വരുന്നുള്ളു!!). വീഡിയോ ക്യാമറ ഓഫ് ചെയ്യുന്നതിലൂടെ മാത്രം ഇത് 96 ശതമാനത്തോളം കുറക്കാൻ സാധിക്കും. അതുപോലെ യൂ ട്യൂബിൽ പാട്ട് ഇട്ട് ഉറങ്ങുന്നവർ ഒരു കാര്യവുമില്ലാതെ എത്രയോ ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തു വിടുന്നത്. കാർബൺ ഡൈ ഓക്സൈഡുമായി ബന്ധപ്പെട്ടാണ് കൂടുതൽ പഠനങ്ങളും ഇന്റർനെറ്റ് ഉപഭോഗവുമായി ചേർത്ത് നടന്നിട്ടുള്ളത്. എന്നാൽ അത്രതന്നെ പരിഗണിക്കപ്പെടാത്ത വസ്തുതയാണ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ജലത്തിന്റെ ഉപയോഗം (water footprint). ജല സ്രോതസ്സുകളെ അടിസ്ഥാനമാക്കി ഊർജോല്പാദനം നടത്തുന്ന രാജ്യങ്ങളെ സംബന്ധിച്ച് ഇതിന്റെ തോത് വളരെ കൂടുതലായിരിക്കും. ഉദാഹരണത്തിന് ബ്രസീൽ. ബ്രസീലിന്റെ ഊർജോല്പാദനം 70 ശതമാനവും ജലവൈദ്യുത പദ്ധതികളിൽ നിന്നായതുകൊണ്ട് അവിടുത്തെ ഇന്റർനെറ്റ് ഉപയോഗം കൊണ്ട് കാർബൺ ഡയോക്സൈഡ് കുറവാണെങ്കിലും ജലസ്രോതസ്സുകളെ അത് സാരമായി ബാധിക്കും. ഒരു രാജ്യത്തിൻറെ ഡേറ്റ സെൻറ്ററുകൾ ആ രാജ്യത്ത് സ്ഥാപിക്കാതെ മറ്റു രാജ്യങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കുന്നതിന്റെ ഒരു ലക്‌ഷ്യം ഇതാണ്. അതുകൊണ്ട് നമ്മുടെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ ദൂഷ്യഫലം നമ്മുടെ രാജ്യത്തെ ആയിരിക്കണമെന്നില്ല ബാധിക്കുന്നത്. ആഗോള തലത്തിലെ ഇന്റർനെറ്റ് ഉപഭോഗം ശരാശരി 2 .6 ലക്ഷം കോടി ലിറ്റർ ജല ഉപഭോഗത്തിന് തുല്യമാണ് . നമ്മൾ കാണുന്ന വീഡിയോകളുടെ നിലവാരം കുറച്ചാൽ തന്നെ 53 ദശലക്ഷം ലിറ്ററും, കോൺഫറൻസിങ്ങിൽ വീഡിയോ ആവശ്യമില്ലെങ്കിൽ അത് ഓഫ് ചെയ്തുവെച്ചാൽ 10 .7 ദശലക്ഷം ലിറ്ററും(പ്രതി ലക്ഷം ആളുകൾക്ക്) ജലം ലാഭിക്കാനാവും. ഇന്റർനെറ്റ് ഉപഭോഗത്തിന്റെ മറ്റൊരു പാരിസ്ഥിതിക പ്രാധാന്യമുള്ള വശമാണ് ഭൂമിയുടെ ഉപയോഗം. ഡേറ്റ സെൻറ്ററുകൾ സ്ഥാപിക്കാനും മൊബൈൽ ടവറുകൾക്കും ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഉപയോഗിക്കപ്പെടുന്നത്. ഇതിൽ അധികവും കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമിയാണെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴത്തെ നിരക്കിൽ ഇന്റർനെറ്റ് ഉപഭോഗം തുടർന്നാൽ അമേരിക്കയിലെ ലോസ് ഏഞ്ചലെസിന്റെ അത്രയും വിസ്‌തീർണമുള്ള അധിക ഭൂമി ഈ വർഷത്തിന്റെ അവസാനത്തോട് കൂടി വേണ്ടി വരുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഭൂമി ഉപയോഗിക്കപ്പെടുന്നതിന്റെ മറ്റൊരു വശം അവിടുത്തെ ആവാസ വ്യവസ്ഥയെയും ഭൂപ്രകൃതിയെയുമൊക്കെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ്. Courtesy: Resources, Conservation & Recycling 167 (2021) 105389 പല വൻകിട ഇന്റർനെറ്റ് അധിഷ്‌ഠിത കമ്പനികളും തങ്ങൾക്ക് സാധ്യമാകുന്ന തരത്തിൽ പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഉദാഹരണത്തിന്, ആപ്പിൾ തങ്ങളുടെ ഊർജ ഉപഭോഗത്തിന്റെ ഭൂരിഭാഗവും സോളാർ, കാറ്റ് പോലുള്ള സ്രോതസ്സുകളിൽ നിന്നുമായിരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. 2022 ൽ അയോവയിലുള്ള തങ്ങളുടെ ഡേറ്റ സെൻറ്റർ പൂർണമായും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും പ്രവർത്തന സജ്ജമാകുകയെന്ന് ഫേസ്ബുക്കും അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്ട് പ്രൊജക്റ്റ് നാറ്റിക് ടീം തങ്ങളുടെ ഒരു ഡേറ്റ സെൻറ്റർ സ്കോട്ലൻറ്റിനടുത്തു കടലിന്റെ അടിത്തട്ടിൽ സ്ഥാപിച്ച് അതിന്റെ പ്രവർത്തനം കാര്യക്ഷമവും വിശ്വാസ യോഗ്യവുമാണെന്ന് ഈയടുത്ത് വിലയിരുത്തുകയുണ്ടായി. ഡേറ്റ സെൻറ്ററുകളുടെ ശീതീകരണത്തിനു വേണ്ട ഊർജം കടലിനടിയിൽ സ്ഥാപിക്കുന്നതിലൂടെ ലഭിക്കാമെന്നാണ് ഈ പ്രോജക്ടിന്റെ ഗുണഫലം. Courtesy: pixabay ഇന്റർനെറ്റ് ഉപഭോക്താവെന്ന നിലയിൽ വ്യക്തിപരമായി നമുക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും. ഇതിനു വേണ്ടി ചെയ്യാവുന്ന സംഭാവനകൾ കഴിവതും അനാവശ്യ ഉപഭോഗവും സ്ട്രീമിങ്ങും കുറക്കുക, പാട്ടുകൾ ആവർത്തിച്ച് കേൾക്കണമെങ്കിൽ ഓൺലൈൻ സ്ട്രീമിങ്ങിനെ ആശ്രയിക്കാതെ ഒരിക്കൽ ഡൗൺലോഡ് ചെയ്ത് വെച്ച് പിന്നീട് കേൾക്കുക, ആവശ്യമില്ലെങ്കിൽ വീഡിയോ കോൺഫറൻസിങ്ങിൽ വീഡിയോ ഓഫ് ചെയ്യുക ഇവയൊക്കെയാണ്. References : 1 . The overlooked environmental footprint of increasing Internet use, Resources, Conservation & Recycling 167 (2021) 105389 2 .How Bad are Bananas?: The Carbon Footprint of Everything by Mike Berners -Lee 3. The Water Footprint of Hydropower Production-State of the Art and Methodological Challenges- Global Challenges 2017, 1, 1600018 One comment so far ലേശം ആഴ്‌സെനിക് എടുക്കട്ടെ ? 29 Dec 2020 ScienceHistoryManila പ്രശസ്ത ഇംഗ്ലീഷ് ഗായകൻ റോബി വില്യംസ് ഏകദേശം ഒരാഴ്ച മുമ്പ് ഒരു റേഡിയോയിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ രക്തത്തിൽ കൂടിയ അളവിൽ ആഴ്‌സെനിക് കണ്ടെത്തിയെന്ന് ഒരു ആശങ്ക പങ്കുവെക്കുകയുണ്ടായി. അതിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ആഹാരക്രമത്തിൽ വളരെയധികം മത്സ്യം അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു എന്നതായിരുന്നു. ആഴ്‌സെനിക് ഉപയോഗിച്ചുള്ള കൊലപാതകങ്ങളുടെ എണ്ണം ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ആഴ്‌സെനിക് വിഷബാധയേറ്റുള്ള ഒരുപാട് മരണങ്ങൾ ഇന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിൽ ഭൂരിഭാഗവും ഭക്ഷണത്തിൽ നിന്നും കുടിവെള്ളത്തിൽ നിന്നും ദീർഘകാലം കൊണ്ട് ഏൽക്കുന്ന വിഷബാധ കൊണ്ടുണ്ടാകുന്നതാണ്. അതിനാൽ തന്നെ പല രാജ്യങ്ങളും അവരുടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആർസെനിക്കിന്റെ അളവ് ഒരു സൂചകമായി നിശ്ചയിച്ചിട്ടുണ്ട്. ദൈനംദിന ഭക്ഷണക്രമത്തിൽ ആഴ്‌സെനിക് അകത്തു ചെല്ലാൻ ഒരു സാധ്യതയുണ്ടെന്നിരിക്കെ ഒരു മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ ശരീരത്തിൽ ആഴ്‌സെനിക്ന്റെ അളവ് കണ്ടെത്തി നിർണയിക്കപ്പെട്ടാൽ കൂടിയും , അത് ആഴ്‌സെനിക് അകത്തു ചെന്നതുകൊണ്ടുള്ള കൊലപാതകമാണോ അതോ ആദ്യമേ ശരീരത്തിൽ ഒരളവിൽ ആഴ്‌സെനിക് ഉണ്ടായിരുന്നോ എന്ന് തീരുമാനിക്കുക പ്രയാസമാണ്. ഒരു സട കൊഴിഞ്ഞ സിംഹത്തോട് വേണമെങ്കിൽ ആഴ്‌സെനിക്കിനെ നമുക്ക് ഉപമിക്കാവുന്നതാണ്. അത്രയധികം കൊലപാതകങ്ങൾ ആഴ്‌സെനിക് ഉപയോഗിച്ച് ചരിത്രത്തിൽ നടത്തപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന് കാരണം. ഇത്തരം രാസവിഷങ്ങളുടെ ചരിത്രം തേടിപ്പോയാൽ നമ്മൾ ചെന്നെത്തുക ബൈബിളിലും പുരാതന ചൈനീസ് ഗ്രന്ഥങ്ങളിലും ആയുർവേദത്തിലുമെല്ലാം പരാമർശിക്കുന്ന പലതരം വിഷങ്ങളെക്കുറിച്ചും, മരണം ത്വരിതപ്പെടുത്താൻ വേണ്ടി വിഷംപുരട്ടിയ ആയുധങ്ങളുപയോഗിച്ചു ഭക്ഷണത്തിനായി മൃഗങ്ങളെയും പക്ഷികളെയും മനുഷ്യർ കൊന്നിരുന്നതും വിഷവസ്തുക്കൾ ഉപയോഗിച്ചു തങ്ങളുടെ എതിരാളികളെ വകവരുത്തിയ ഈജിപ്ഷ്യൻ, റോമൻ, ഗ്രീക്ക് കഥകളിലുമൊക്കെയായിരിക്കും. പ്രസിദ്ധനായ തത്വചിന്തകൻ സോക്രടീസിനെ വധിക്കാൻ ഹെംലോക്ക് എന്ന വിഷ ചെടിയുടെ പാനീയം കുടിക്കാൻ നൽകിയ കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. അത്തരത്തിൽ, ആദ്യമായി രാസപരിശോധനക്ക് വിധേയമാക്കപ്പെട്ട രാസവസ്തുവായി റിപ്പോർട്ട് ചെയ്യപ്പെട്ട രാസപദാര്ഥമാണ് ഈ ആഴ്‌സെനിക് (Arsenic) എന്ന മൂലകം. ആഴ്‌സെനിക് അംശം പരിശോധിക്കാൻ വേണ്ടി 1832ൽ മാർഷ് ടെസ്റ്റ് എന്ന സുപ്രസിദ്ധ പരിശോധനാരീതി വികസിപ്പിച്ചെടുത്തത് ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് മാർഷ് ആണ്. ജെയിംസ് മാർഷ്, വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന മൈക്കേൽ ഫാരഡെയുടെ സഹായി ആയി വൈദ്യുതകാന്തികതയിൽ റോയൽ മിലിറ്ററി അക്കാഡമിയിൽ 1829 മുതൽ 1846 വരെ ഗവേഷണ സഹായിയായി പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കെ, 1833ൽ ഇംഗ്ളണ്ടിലെ കെന്റ് എന്ന ഒരു സ്ഥലത്തു വളരെ പ്രമാദമായ ഒരു കൊല നടന്നു. ജോർജ് ബോഡിൽ എന്ന, സ്ഥലത്തെ പ്രധാന ജന്മി ഒരു കാപ്പി കുടിച്ചതിനു ശേഷം മരണപ്പെടുകയാണുണ്ടായത്. ഇതേ സമയം അവിടുള്ള ഒരു ഡോക്ടർ ബട്ലർ ആഴ്‌സെനിക് വിഷബാധയേറ്റുള്ള മരണത്തെക്കുറിച്ചു പല നിരീക്ഷണങ്ങളും നടത്തി വരുന്ന സമയം കൂടിയായിരുന്നു. സ്വാഭാവികമായും അദ്ദേഹം സംഭവസ്ഥലത്തെത്തുകയും ജോർജ് ഛർദിച്ച പദാർത്ഥം, കുടിച്ച കാപ്പിയുടെ മട്ട് (അവശിഷ്ടം)എന്നിവ ശേഖരിക്കുകയും ചെയ്തു. ബട്ലറിലെ കുറ്റാന്വേഷകൻ ഉണർന്നു. അദ്ദേഹം ആ സാമ്പിളുകൾ പ്രസിദ്ധനായ മൈക്കൽ ഫാരഡെക്ക് കൈമാറി. എന്നാൽ ഫാരഡെ തന്റെ ഗവേഷണ തിരക്കുകൾ മൂലം ആ ജോലി ജെയിംസ് മാർഷിനെ ഏല്പിച്ചു. ജെയിംസ് മാർഷ് ആദ്യം ചെയ്തത് തനിക്കു കിട്ടിയ സാമ്പിളുകളിൽ നിന്ന് കുറച്ചെടുത്തു കത്തിച്ചു നോക്കുകയായിരുന്നു. കത്തിക്കുമ്പോൾ ചെറുതായി വെളുത്തുള്ളിയുടെ മണം അദ്ദേഹത്തിന് അനുഭവപ്പെട്ടു. ആര്സെനിക്ന്റെ അംശം ഉണ്ടെന്ന് അദ്ദേഹത്തിന് സംശയം തോന്നിയത് കൊണ്ടും, തന്റെ നിഗമനത്തിനു കുറച്ചുകൂടി വിശ്വാസ്യമായ തെളിവ് നൽകാനും വേണ്ടി അദ്ദേഹം ഒരു ടെസ്റ്റ് കൂടി നടത്തി. സിൽവർ (വെള്ളി) ടെസ്റ്റ് എന്നായിരുന്നു അതിന്റെ പേര്. വളരെ ലളിതമായ ഒരു ടെസ്റ്റ് ആയിരുന്നു ഈ സിൽവർ ടെസ്റ്റ്; സിൽവർ നൈട്രേറ്റ് ലായനി ടെസ്റ്റ് ചെയ്യേണ്ട സാമ്പിളിലേക് ഒഴിച്ച്, അല്പസമയത്തിനു ശേഷം ലായനിയിൽ മഞ്ഞ/ബ്രൗൺ നിറത്തിലുള്ള അവക്ഷിപ്തം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കും. നിറ വ്യത്യാസം ഉണ്ടെങ്കിൽ ആഴ്‌സെനിക്കിന്റെ അംശം ഉണ്ടെന്നുറപ്പിക്കാം. ജെയിംസ് മാർഷിന്റെ സംശയം ബലപ്പെടുത്തിക്കൊണ്ട് ജോർജ് ബോഡിൽ കുടിച്ച കാപ്പിയുടെ മട്ടിൽ നിന്നും മഞ്ഞ അവക്ഷിപ്തം പ്രത്യക്ഷപ്പെട്ടു. സമാനമായ രീതിയിൽ സിൽവർ നൈട്രേറ്റിന്‌ പകരം കോപ്പർ സൾഫേറ്റ് ലായനി ഒഴിച്ചും ഇതേ ടെസ്റ്റ് ചെയ്യാം .ആഴ്‌സെനിക്കിന്റെ അംശം ഉണ്ടെങ്കിൽ മഞ്ഞ /ബ്രൗൺ നിറത്തിനു പകരം പച്ച നിറത്തിലുള്ള അവക്ഷിപ്തം ആയിരിക്കുമെന്ന് മാത്രം. എന്നാൽ ഈ രണ്ടു പരിശോധനകളിലും ആഴ്‌സെനിക്കിന്റെ അളവ് കൃത്യമായി നിർണയിക്കാൻ കഴിയാത്തതു കൊണ്ടും, പ്രകൃത്യാലുള്ള ആഴ്‌സെനിക്കിന്റെ അംശം ആണെങ്കിലോ ഇതെന്നും ഉള്ള സംശയം കൊണ്ടും ജെയിംസ് മാർഷ് ഈ പരിശോധന ഫലങ്ങളിലും തൃപ്തനായില്ല . എങ്കിലും, ആ കാലഘട്ടത്തിൽ സാധ്യമായിരുന്ന ഈ പരിശോധനാരീതികൾ വെച്ച് പരമാവധി പരിശ്രമിച്ചു ഡോക്ടർ ബട്ലറിനു റിപ്പോർട് നൽകി . പിന്നീട് ജോർജിന്റെ ചെറുമകൻ ജോൺ ബോഡിൽ ആയിരുന്നു ആര്സെനിക് നൽകിയത് എന്ന് കണ്ടെത്തുകയും, ആഴ്‌സെനിക് വാങ്ങിയ കടയിലെ ജീവനക്കാർ ജോണിനെ തിരിച്ചറിയുകയും ചെയ്തതോടെ കേസ് തെളിഞ്ഞു. ജോർജ് ബോഡിലിന്റെ കൊലപാതകത്തിലെ പരിശോധനാഫലങ്ങളിൽ തൃപ്തനല്ലാതിരുന്ന ജെയിംസ് മാർഷ്‌ ആഴ്‌സെനിക് അംശം കണ്ടുപിടിക്കാൻ കൂടുതൽ കൃത്യതയാർന്ന ഒരു ടെസ്റ്റ് കണ്ടുപിടിക്കണം എന്ന് മനസ്സിലുറപ്പിച്ചു. ഭാവിയിൽ ആഴ്‌സെനിക് വിഷബാധയേറ്റുള്ള മരണങ്ങളിൽ കുറ്റമറ്റ രീതിയിൽ പരിശോധനാഫലം നൽകിയേ തീരൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു . അദ്ദേഹം തന്റെ പരീക്ഷണങ്ങൾ തുടർന്നു. അങ്ങനെ ഹൈഡ്രോക്ലോറിക് ആസിഡും സിങ്ക് എന്ന ലോഹവും ഉപയോഗിച്ച് ആർസെനിക്കിന്റെ അംശം കണ്ടുപിടിക്കുന്ന ഒരു രീതി വികസിപ്പിച്ചെടുത്തു. പരിശോധിക്കേണ്ട സാമ്പിളിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡും മുൻകൂട്ടി അറിയുന്ന അളവിൽ സിങ്ക് എന്ന ലോഹവും ചേർത്ത് കഴിഞ്ഞാൽ സിങ്ക്, ഹൈഡ്രജൻ വാതകത്തെ ഹൈഡ്രോക്ലോറിക് അസിഡിൽ നിന്നും ആദേശം ചെയ്യുകയും, അങ്ങനെ പുറത്തു വരുന്ന ഹൈഡ്രജൻ സാമ്പിളിലെ ആർസെനികുമായി പ്രവർത്തിച്ചു ആർസീൻ എന്ന വാതകം ഉണ്ടാകുകയും ചെയ്യും എന്ന് അദ്ദേഹം മനസ്സിലാക്കി. ആർസീൻ കത്തിച്ചു കഴിഞ്ഞാൽ അത് വിഘടിച്ചു കിട്ടുന്ന ആര്സെനിക് മൂലകത്തിന്റെ ബാഷ്പം ഒരു തണുപ്പിച്ച ട്യൂബിലൂടെ കടത്തി വിടുമ്പോൾ ആഴ്‌സെനിക് മൂലകം ട്യൂബിന്റെ വശങ്ങളിൽ കണ്ണാടി പോലെ അവക്ഷിപ്തപ്പെടുകയും പിന്നീട് ടെസ്റ്റ് ട്യൂബിൽ നിന്ന് അത് ശേഖരിച്ചു സാമ്പിളിൽ അടങ്ങിരിയിരിക്കുന്ന ആർസെനിക്കിന്റെ അംശം കൃത്യമായി (50 ൽ ഒരംശം മില്ലിഗ്രാം അളവിൽ ആഴ്‌സെനിക് ഉണ്ടായാൽ പോലും) നിർണയിക്കുകയും ചെയ്തു. ഈ കണ്ടുപിടുത്തം അദ്ദേഹം 1836ൽ എഡിൻബർഗ് ഫിലോസോഫിക്കൽ ജേണലിൽ പ്രബന്ധമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. നിറങ്ങളെ ആശ്രയിച്ചു മാത്രം ആഴ്‌സെനിക്കിന്റെ അംശം കണ്ടുപിടിച്ചിരുന്ന കാലത്തിനു ജെയിംസ് മാർശിന്റെ ഈ സംഭാവന വളരെ വിലപ്പെട്ടതായിരുന്നു. അതുകൊണ്ട് ആഴ്‌സെനിക് കണ്ടുപിടിക്കാനുള്ള ഈ ടെസ്റ്റിന് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഈ ആഴ്‌സെനിക് പരിശോധനാ സംവിധാനത്തിന് മാർഷ് ടെസ്റ്റ് എന്ന് പിൽക്കാലത്ത് നാമകരണം ചെയ്യപ്പെട്ടു. മാർഷ് ടെസ്റ്റ്ന്റെ ഉത്ഭവം ബോഡിലിന്റെ കൊലപാതകത്തെത്തുടർന്നായിരുന്നെങ്കിലും ഔദ്യോഗികമായി അതിന്റെ ഗുണഫലം ആദ്യമായി കിട്ടിയത് 1840 ൽ ഫ്രാൻസിൽ നടന്ന ലഫർജ് കൊലപാതക കേസിലായിരുന്നു. അവിടെയും വില്ലൻ ആര്സെനിക് തന്നെ! ഉരുക്കു കച്ചവടക്കാരൻ ആയിരുന്ന ചാൾസ് ലഫർജ് തന്റെ സമ്പത്തെല്ലാം നശിച്ചപ്പോൾ കടബാധ്യത തീർക്കാൻ വേണ്ടി താരതമ്യേന ധനികയായിരുന്ന മേരിയെ അവരുടെ ബന്ധുക്കളെ ഒക്കെ താൻ ധനികനാണെന്ന് പറഞ്ഞു കബളിപ്പിച്ചു വിവാഹം ചെയ്തു. ജന്മനാട്ടിൽ നിന്നും ബിസിനസിന് വേണ്ടി പാരിസിലെത്തിയപ്പോൾ ചാൾസിന്റെ വിശ്വരൂപം മേരി കണ്ടു. സമ്പൽ സമൃദ്ധി പ്രതീക്ഷിച്ചു വന്ന മേരിക്ക് അതൊന്നും കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ചാൾസ് വരുത്തി വെച്ച കടബാധ്യതകൾ ഏറ്റെടുക്കേണ്ടിയും വന്നു. നിരാശയായ മേരി ചാൾസിനോട് വിവാഹ ബന്ധം വേർപെടുത്തണമെന്നു ആവശ്യപ്പെട്ടു. ചാൾസിന് അത് സമ്മതമല്ലായിരുന്നു. സമ്പത്തൊക്കെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാം, പക്ഷെ വിവാഹബന്ധം അതിന്റെ പേരിൽ വേണ്ടെന്നു വെക്കരുത് എന്ന ചാൾസ് ആണയിട്ടു പറഞ്ഞപ്പോൾ മേരി ഒരുവിധം സമ്മതിച്ചു. ബിസിനസ് ട്രിപ്പനുബന്ധിച്ച് ചാൾസിന് മേരിയെ പലപ്പോഴും വിട്ടു നിൽക്കേണ്ടി വന്നു. അങ്ങനെയിരിക്കെ 1839 ഡിസംബറിൽ പാരീസിൽ ഒരു ബിസിനസ് ട്രിപ്പിലായിരുന്ന സമയത്തു മേരി ചാൾസിന് ഒരു ക്രിസ്മസ് കേക്ക് കൊടുത്തു വിട്ടു. അത് കഴിച്ച ഉടനെ അദ്ദേഹത്തിന് ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കോളറ വ്യാപകമായിരുന്ന ആ കാലഘട്ടത്തിൽ ചാൾസ് ആദ്യമൊന്നും തന്റെ ദേഹാസ്വാസ്ഥ്യം കോളേറെയുടെ ലക്ഷണമാകുമെന്നു കരുതി അത്ര ഗൗനിച്ചില്ല. താൻ കഴിച്ച കേക്ക് ഒരുപക്ഷെ കേടുവന്നു ഭക്ഷ്യവിഷബാധ വല്ലതുമായിരിക്കുമെന്നു കരുതി ചാൾസ് ആ കേക്ക് വലിച്ചെറിയുകയാണ് ഉണ്ടായത്. അധികം താമസിയാതെ ചാൾസ് വീട്ടിലേക്ക് തിരിച്ചു. പൈസ സമ്പാദിക്കാൻ കഴിഞ്ഞെങ്കിൽ കൂടിയും വീട്ടിൽ തിരിച്ചെത്തിയ ചാൾസിന് ഒരു ഉന്മേഷവും ഉണ്ടായിരുന്നില്ല. ചാൾസിന് ഭക്ഷണമൊക്കെ നൽകി നല്ലപോലെ മേരി ശുശ്രൂഷിച്ചെങ്കിലും വളരെ വേഗത്തിൽ ചാൾസ് പാരീസ് സിൻഡ്രോമിനു (പാരീസ് ജീവിത്തിൽ നിരാശ/ഉത്സാഹമില്ലായ്മ അനുഭവപ്പെടുന്ന ഒരു തരം വിഷാദ രോഗം) അടിമപ്പെട്ടു. ചാൾസിനെ ചികിൽസിക്കാൻ ഡോക്ടർ വന്നു. കോളേറെയുടെ ലക്ഷണങ്ങളുമായി ഡോക്ടർ യോജിച്ചു. ഇനിയാണ് ട്വിസ്റ്റ്! ഭർത്താവിനെ വൈകുന്നേരങ്ങളിൽ ശല്യപ്പെടുത്തുന്ന എലികൾക്ക് വിഷം വെക്കാനാണ് എന്ന് പറഞ്ഞു മേരി ചാൾസിനെ പരിശോധിക്കാൻ വന്ന ഡോക്ടറിനോട് ആഴ്‌സെനിക് കുറിച്ചു വാങ്ങി. ഡോക്ടർ വളരെ നിഷ്കളങ്കനായിരുന്നിരിക്കണം,അദ്ദേഹത്തിന് യാതൊരു സംശയവും തോന്നിയില്ല. എന്തായാലും അടുത്ത ദിവസം തന്നെ ചാൾസിന്റെ രോഗം കലശലായി ആളുകളൊക്കെ അദ്ദേഹത്തെ സന്ദർശിക്കാൻ തുടങ്ങി. അങ്ങനെ വന്നവരിൽ ചാൾസിന്റെ ഒരു ബന്ധുവിന്റെ സുഹൃത്ത് അന്നയും ഉണ്ടായിരുന്നു. ചാൾസിന് കുടിക്കാൻ കൊടുക്കുന്ന പാലിൽ വെളുത്ത നിറത്തിലുള്ള ഒരു പൊടി മേരി ചേർക്കുന്നത് അന്നയുടെ ശ്രദ്ധയിൽ പെട്ടു. എന്താണതെന്നു സംശയത്തോടെ അന്ന ചോദിച്ചപ്പോൾ ഒരു പ്രത്യേക തരം പഞ്ചസാരയാണ് അതെന്നു മേരി മറുപടി നൽകി. എന്നാൽ അന്നയുടെ സംശയം അവിടം കൊണ്ടവസാനിച്ചില്ല. ചാൾസിന് നൽകിയ പാലിന്റെ ഉപരിതലത്തിൽ വെളുത്ത പൊടികൾ കിടന്നിരുന്നത് അന്നയുടെ ശ്രദ്ധയിൽപ്പെടുകയും, ചാൾസിനെ പരിശോധിക്കാൻ വന്ന ഡോക്ടറിന് ആ പാൽ കൊടുക്കുകയും, ഡോക്ടർ ആ പാൽ രുചിച്ചു നോക്കി ക്ഷാര രസം ഉണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ചാൾസിന്റെ ആരോഗ്യനില വഷളായി. മരിക്കാറായ ചാൾസിന്റെ അടുത്ത അദ്ദേഹത്തിന്റെ ബന്ധുക്കളൊക്കെ ഒത്തുകൂടിയ സമയം അന്ന മേരിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ ചാൾസിന്റെ അമ്മയോട് സൂചിപ്പിച്ചു. തോട്ടത്തിലെ ജോലിക്കാർ മേരിക്ക് ആഴ്‌സെനിക് കൊണ്ട് വന്നു കൊടുത്തു എന്ന് കൂടി അറിഞ്ഞപ്പോൾ സംശയങ്ങളും ഭയവും ബലപ്പെട്ടു. ആഴ്‌സെനിക് വാങ്ങിയത് മേരി നിഷേധിച്ചില്ലെങ്കിലും, അത് എലി ശല്യത്തിന് വേണ്ടി ആണെന്ന് തന്ത്രപൂർവം വീണ്ടും എല്ലാവരെയും വിശ്വസിപ്പിച്ചു. എന്തായാലും, വളരെ വേഗത്തിൽ തന്നെ ചാൾസ് പരലോകത്തെത്തി. മരിക്കുന്നതിന് തൊട്ടു മുമ്പ് ചാൾസിന് കൊടുത്ത പാൽ ഗ്ലാസ്സിനടിയിൽ വെളുത്ത പഞ്ചസാര പോലെയുള്ള അതെ പൊടി ഊറി കിടന്നത് അന്ന ശ്രദ്ധിച്ചിരുന്നു. ഈ വിവരം അവർ പോലീസിനെ ധരിപ്പിക്കുകയും ചെയ്തു . പോലീസ് പിന്നീട് ഈ കേസ് ഏറ്റെടുക്കുകയും, സ്ഥലത്തെ കെമിസ്റ്റുകളെ കൊണ്ട് ചാൾസിന്റെ ശരീരത്തിൽ ആഴ്‌സെനിക് ഉണ്ടോ എന്ന് പരിശോധിപ്പിക്കുകയും ചെയ്തു. പക്ഷെ അവർക്കൊന്നും, ആഴ്സെനിക്കിന്റെ അംശം കണ്ടെത്താനായില്ല. പരിശോധനാഫലത്തിൽ ഉള്ള സംശയം കൊണ്ട് ഒരു പുനഃപരിശോധനക്ക് പോലീസ് തയ്യാറായി. മാത്യു ഓർഫില എന്നൊരു സ്പാനിഷ് രാസവിഷശാസ്ത്രജ്ഞനെ കൊണ്ട് വീണ്ടും സാമ്പിൾ പരിശോധിപ്പിച്ചു. ജെയിംസ് മാർഷിന്റെ മാർഷ് ടെസ്റ്റ് ആയിരുന്നു അദ്ദേഹം അവലംബിച്ചത്. വളരെ പെട്ടെന്ന് തന്നെ ആഴ്സെനിക്കിന്റെ അളവ് നിർണയിക്കാനും കോടതിയിൽ തെളിയിക്കാനും മാത്യുവിന് കഴിഞ്ഞു. അങ്ങനെ, മേരിയാണ് ഇതിനു പിന്നിലെന്ന് കോടതി കണ്ടെത്തുകയും അവരെ ശിക്ഷിക്കുകയും ചെയ്തു. ലഫറജ് ആഴ്‌സെനിക് കൊലക്കേസ് പിന്നീട് 1937ൽ The Lady and the Arsenic എന്ന ഫിക്ഷൻ ആയി ജോസഫ് ഷെയറിങ് പ്രസിദ്ധീകരിച്ചു . ആർസെനിക്കിനെ പ്രമേയമാക്കി പല കൃതികളും എഴുതപ്പെട്ടു… Picture courtesies:http://gutenberg.net.au/ebooks14/1400041h.html, https://etcanada.com/news/725919/robbie-williams-says-high-fish-diet-nearly-killed-him-with-mercury-and-arsenic-poisoning/
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
സത്യമെന്ന് സ്വയം അവകാശപ്പെടാത്ത ഒന്നിന്നു തെളിവിന്റെ ആവശ്യമില്ല. എന്നാല് സത്യമെന്ന് അവകാശപ്പെടുന്നത് അതിന്നുള്ള തെളിവ് നല്കിയെ തീരൂ ഖുറാനും മുഹമ്മദ് നബിയും പി.പി. അബ്ദുല്‍ റസാക്ക് റമദാൻ മാസം പ്രത്യേകമാകുന്നത് വിശുദ്ധ ഖുർആനിന്റെ അവതരണം കൊണ്ടാണെന്നും ഖുർആനിന്റെ കര്മാവിഷ്കാരമായി മാറുക എന്ന പ്രതിജ്ഞയോടുകൂടിയ നന്ദി പ്രകടനം കൂടിയാണ് അതിലെ വ്രതാ നുഷ്ടാനമെന്നും വ്യക്തമാക്കുകയുണ്ടായി. സ്വാഭാവികമായും ഇനി ഇത്രമാത്രം പ്രാധാന്യം അർഹിക്കുന്ന വിശുദ്ധ ഖുർആനിനെ കുറിച്ചും അത് അവതീർണമായ പ്രവാചകൻ മുഹമ്മദിനെ കുറിച്ചും അൽപം പറയാം. വിശുദ്ധഖുർആൻ എല്ലാ വിവേചനങ്ങൾക്കും വിഭാഗിയതകൾക്കും വർഗ വിത്യാസങ്ങൽക്കും അതീതമായി പൂർണമായും മാനവിക ഭൂമികയിൽ നിന്നുകൊണ്ട് പച്ചയായ മനുഷ്യനെ കേന്ദ്ര പ്രമേയമാക്കിയ, അവനെ അഭി സംബോധന ചെയ്യുന്ന, പ്രപഞ്ച സാകല്യത്തിൽ നിന്നുകൊണ്ട് അവന്റെ ഭൂമിയിലെ സ്ഥാനത്തെ കൃത്യമായും വ്യക്തമായും അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ്. വിശുദ്ധ ഖുര്‍ആനിന്റെ ഏതു ഭാഗത്തുകൂടെ കടന്നു പോകുമ്പോഴും മനുഷ്യന്റെ ജീവിത പരിസ്ഥിതിയുടെ ഒരു ചീന്ത് വചന രൂപേണ വരചിട്ട അനുഭൂതിയാണ് അത് അനുവാചകനില്‍ ഉണ്ടാക്കുന്നതു. അവന്‍ ജീവിക്കുന്ന പ്രകൃതിയുടെ പരിച്ചേദം ആണ് അവന്‍ അവിടെ കാണുന്നത്. പ്രകൃതിയെപോലെതന്നെ മരങ്ങളും, മലകളും മൊട്ടക്കുന്നുകളും വെള്ളവും വെളിച്ചവും വെഞ്ചാമരവും കാടും കടലും കായലുകളും കല്ലും പുല്ലും പൂക്കളും അനേക കോടി ജീവജാലങ്ങളും ഒക്കെ കൂടി വാരിവലിച്ചിട്ട പോലെ, അതിന്നിടയില്‍ അത്ഭുതം കൂറുവാനും ആഴത്തില്‍ ചിന്തിക്കുവാനുമായി വേറിട്ട സത്വമായി മനുഷ്യനെയും ചേര്‍ത്തു വെച്ച് പ്രത്യക്ഷത്തില്‍ അവ്യവസ്താപിതമെന്നു അത് തോന്നിപ്പിക്കുന്നു. പ്രകൃതിയുടെ പരിച്ചേദം എന്ന പോലെ ഖുര്‍ആനും അങ്ങനെ തന്നെയാണ്. മനുഷ്യനെ അവന്റെ ജീവിത പരിസരത്തിന്റെ സാകല്യത്തില്‍നിന്നാണ് അത് നോക്കിക്കാണുന്നത്. അവിടെ നാം മനുഷ്യനെ കാണുന്നത് മണ്ണിന്നും വിണ്ണിന്നും ഇടയില്‍, അവന്റെ തന്നെ ഭൂത വര്‍ത്തമാന ഭാവി അവസ്ഥകള്‍ക്ക് നടുവില്‍, മഞ്ഞിലും മഴയിലും വെയിലിലും ഇഴുകിച്ചേര്‍ന്ന് ഭൂമിയുടെ ഊര്‍വ രവും ഊഷരവുമായ ഭിന്ന അവസ്താന്തരങ്ങോളോട് പൊരുത്തപ്പെട്ടു മരങ്ങളുടെയും മലകളുടെയും പക്ഷികളുടെയും പറവകളുടെയും കടലിലും കരയിലും ജീവിക്കുന്ന അനേക കോടി ജീവജാലങ്ങളുടെയും ഇടയില്‍ ജീവസന്ധാരണം നടത്തുന്ന വ്യതിരിക്ത സത്വത്തിന്റെ ഉടമയായാണ്. സത്യമെന്ന് സ്വയം അവകാശപ്പെടാത്ത ഒന്നിന്നു തെളിവിന്റെ ആവശ്യമില്ല. എന്നാല് സത്യമെന്ന് അവകാശപ്പെടുന്നത് അതിന്നുള്ള തെളിവ് നല്കിയെ തീരൂ . തെളിവിന്റെ അഭാവത്തില് അവകാശവാദം കൊണ്ട് മാത്രം ഒന്നും സത്യമോ ശരിയോ ആവില്ല. എന്നാല് സ്വന്തത്തില് തന്നെ സത്യമെന്ന് അവകാശപ്പെടാത്ത ഒരു കാര്യത്തില് മറ്റുള്ളവര് സത്യമെന്ന് അവകാശപ്പെടുന്നത് വെറും ആരോപണം മാത്രമേ ആവൂ. അതുകൊണ്ടാണ് മുഹമ്മദിന്റെ പ്രവാചകത്ത്വത്തിന്റെ തെളിവായി കൊണ്ട് കൂടി ദൈവത്തിൽനിന്നും അവതരിക്കപ്പെട്ട മനുഷ്യ രാശിക്കുള്ള സാന്മാര്ഗിക ഗ്രന്ഥമാണെന്ന് ഖുർആൻ സ്വയം തന്നെയും മുഹമ്മദും അവകാശപ്പെടുന്നുണ്ട് എന്ന് വ്യക്തമാക്കൽ അനിവാര്യ മാകുന്നത്. മുഹമ്മദു വെറും ഒരു പുരാണ കഥാ പാത്രമല്ല. മറിച്ചു, അദ്ദേഹം അദ്ദേഹത്തിനു മുമ്പ് വന്ന ഇതര പ്രവാചകരിൽനിന്നും മതാചാര്യന്മാരിൽനിന്നും വ്യത്യസ്തമായി ചരിത്രത്തിന്റെ പൂര്ണ വെളിച്ചത്തില് നമ്മുക്ക് മനസിലാക്കുവാന് സാധിക്കുന്ന മഹല് വ്യക്തിത്ത്വമാണ്. അദ്ദേഹത്തിനു മുമ്പോ ശേഷമോ വന്ന ലോകത്തെ മറ്റേതൊരു ചരിത്രപുരുഷനെക്കാളും വിശദമായും സൂക്ഷ്മമായും പ്രവാചകന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അദ്ധേഹത്തിന്റെ വാക്കും നോക്കും, ചലനവും മൌനവും, ഇരുത്തവും നടത്തവും കിടത്തവും, അന്നപാനവും അനുചര ബന്ധവും എന്നുവേണ്ട മുഴുവന് ജീവിതവും തന്നെ ഏതൊരാള്ക്കും ഇന്നും എന്നും അനുഭവഭേദ്യമാകുന്ന രൂപത്തില് ലഭ്യമാണ്. ഇത്ര സൂക്ഷ്മമായും വിശദമായും സത്യസന്ധമായും അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെടുന്നതിന്നു അഞ്ചു ലക്ഷത്തോളം വ്യക്തികളാണ് നിഷ്കൃഷ്ടമായ പഠനത്തിന്നും നിരൂപണത്തിന്നും വിധേയമായത് . അദ്ദേഹത്തിന്റെ വചനങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി നടന്ന ഭാഷയുടെയും ആശയത്തിന്റെയും തലങ്ങളിലെ നിരൂപണ പഠനങ്ങള്ക്ക് ശേഷമാണിത്. മുഹമ്മദിന്റെ ശരീരമേ നമ്മുടെ മുമ്പില് ഇല്ലാത്തതായുള്ളൂ. അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ മുമ്പിലുണ്ട് . മാതൃകയാവട്ടെ അദ്ദേഹത്തിന്റെ ശരീരത്തിലല്ല; മറിച്ചു ജീവിതത്തിലുമാണ് .ഇവിടെയാണ് മുഹമ്മദിന്റെ ജീവിതത്തിന്റെ ചരിത്രാനുഭവപരത നിലകൊള്ളുന്നത്. അതുകൊണ്ട് കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍ ജനങ്ങളില്‍ ഏറെ പേരും കേവലം അനുമാനങ്ങളെയും ഊഹങ്ങളെ യുമാണ് പിന്പറ്റുന്നതെന്നും ഊഹാപോഹങ്ങള്‍ അനുഭവാധിഷ്ടിത സത്യത്തിന്നു സമാനമാകില്ലന്നും പറഞ്ഞത്. (വി.ഖു. 10:36) . മുഹമ്മദിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു പ്രധാന കാര്യം അദ്ദേഹം കേവലം വിശ്വസിക്കപ്പെടുക മാത്രമല്ല എന്നുള്ളതാണ്. മറിച്ചു ജീവിതത്തിന്റെ സമസ്ത മേഖലകളിലും അനുയായികളാല് അനുധാവനം ചെയ്യപ്പെടുകയും അനുസരിക്കപ്പെടുകയും ആചരിക്കപ്പെടുകയും പിന്തുടരപ്പെടുകയും ചെയ്യുന്ന വ്യക്തിത്ത്വമാണ് അദ്ദേഹം. അതിന്നു വേണ്ടി കൂടിയാണ് അദ്ദേഹത്തിന്റെ ചരിത്രം ഇത്രയും സൂക്ഷ്മമായും വിശദമായും രേഖപ്പെടുത്തപ്പെട്ടതും. പ്രാചി വ്രതീചി വിത്യാസമന്യേ മുഴുവന് ചരിത്രകാരന്മാരും സമ്മതിക്കുന്ന ഒരു സത്യമാണ് പ്രവാചകത്വത്തിന്നു മുമ്പും ശേഷവും ശത്രു മിത്ര ഭേദമന്യേ മുഹമ്മദിനെ അദ്ദേഹത്തിന്റെ സമകാലീകര് സത്യസന്ധനും വിശ്വസ്തനും ഉല്ഗ്രഥിത വ്യക്തിത്ത്വത്തിന്റെ ഉടമയുമായി കണ്ടിരുന്നുവേന്നത്. മാത്രവുമല്ല, അദ്ദേഹം സത്യസന്ധന് എന്ന് അര്ത്ഥമുള്ള “അല് -അമീന്” എന്ന അപര നാമത്ത്തിലായിരുന്നു അറിയപ്പെട്ടിരുന്നതും. ഇവിടെ ഒരു സത്യാന്വേഷിയില് ഒരു ചോദ്യം ന്യായമായും ഉയരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വ വാദം സത്യമായിരുന്നില്ലെങ്കില് അദ്ദേഹത്തെ എങ്ങനെയാണ് സത്യസന്ധനെന്നു വിശേഷിപ്പിക്കുവാന് സാധിക്കുക ? ഇല്ലാത്ത പ്രവാചകത്ത്വ വാദം നടത്തിയതിന്റെ പേരില് അങ്ങനെ കോടി ക്കണക്കിന്നു മനുഷ്യരെ വഴിപിഴപ്പിച്ചതിന്റെ പേരില് ഏറ്റവും വലിയ അസത്യ വാദി യായിട്ടാണല്ലോ അദ്ദേഹം വിശേഷി ക്കപ്പെടെണ്ടത്? ചരിത്രപ്രതയുടെ തലത്തില്നിന്നുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വസ്തതയെയും സത്യസന്ധതയും അംഗീകരിച്ചു കൊടുക്കുന്ന പാശ്ചാത്യരും പൌരസ്ത്യരുമായ ചരിത്ര കാരന്മാര് അദ്ദേഹത്തിന്റെ പ്രവാചകത്ത്വ വാദത്തെ സമ്മതിച്ചു കൊടുക്കാന് തയ്യാറാവാതിരിക്കുമ്പോള് രൂപപ്പെടുന്ന “Effeminates’ പാരഡോക്സ്” (ക്രീറ്റ് കാരനായ എഫ്ഫെമിനറ്റെസ് “ക്രീറ്റ്കാരെല്ലാം കള്ളം പറയുന്നവരാണെന്ന്” പറഞ്ഞതിലെ വൈരുദ്ധ്യത്തിന്റെ ചുഴിയെ സൂചിപ്പിക്കുന്ന ആംഗലേയ ഭാഷയിലെ ക്ലീഷേ) ഒരു അപരിഹാര്യ പ്രഹേളികയാണ്. അതിന്നു പരിഹാരം അത്തരം ചരിത്രകാരന്മാര് തന്നെയാണ് കാണേണ്ടത്. ഒരു കാര്യം ഉറപ്പാണ്. ചരിത്രത്തിന്റെ പൂര്ണ വെളിച്ചത്തിലുള്ള മുഹമ്മദ് ഒരേ സമയം പൂര്ണ സത്യസന്ധനും പ്രവാചകന് അല്ലാതിരിക്കുകയും ചെയ്യുക എന്നത് യുക്തിപരമായി അസംഭവ്യമാണ്. പിന്നെ നമ്മുക്ക് ചോദിക്കാവുന്ന കാര്യം അദ്ദേഹം ലോകത്തുള്ള മുഴുവന് മുസ്ലിംകളും വിശ്വസിക്കുന്ന പോലെ അന്ത്യ പ്രവാചകത്ത്വം അവകാശപ്പെട്ടിരുന്നോ അതോ ഇതുപോലുള്ള വിശ്വാസങ്ങള് മറ്റു ചരിത്ര പുരുഷന്മാരില് പലരിലും നാം കാണുന്നത് പോലെ പില്കാലക്കാരാല് അടിച്ചേല്പിക്കപ്പെട്ടതാണോ എന്നാണ്
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് അങ്ങേയറ്റം വൈകാരികമായാണ് നാട്ടുകാരും വീട്ടുകാരും പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ശരണ്യയെ കായികമായി നേരിടനായി സംഘടിച്ചെത്തിയെങ്കിലും അതിവേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് ശരണ്യയുമായി മടങ്ങുകയായിരുന്നു. നേരത്തെ കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനിലും നിന്നും ശരണ്യയെ പുറത്തിറക്കിയപ്പോള്‍ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വീട്ടമ്മമാരും ഇവര്‍ക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തിരുന്നു. കടപ്പുറത്തും വീട്ടിലും പോലീസ് കൊണ്ടു വന്നപ്പോള്‍ ശരണ്യ ഭാവഭേദങ്ങളൊന്നുമില്ലാതെ എങ്ങനെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന കാര്യം പൊലീസിന് വിവരിച്ചു കൊടുത്തു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോരും വഴി തെറിവിളികളുമായി സ്ത്രീകളും നാട്ടുകാരും അടക്കമുള്ളവരെ ശരണ്യയെ പിന്തുടര്‍ന്നു. ക്രൂരകൃത്യം ചെയ്ത തന്റെ മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന്‍ വത്സരാജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നു കളഞ്ഞത്. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് കണ്ണീരോടെ പറഞ്ഞു. മത്സ്യത്തൊഴിലാളിയായ വത്സരാജിനോട് വലിയ അടുപ്പവും സ്‌നേഹവുമായിരുന്ന കൊല്ലപ്പെട്ട പേരക്കുട്ടി വിവാന്. തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരന്‍ വിവാനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് നാട്ടുകാരും പോലീസും കൂടി നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും അമ്പത് മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ പരിക്ക് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഇതിനെതിരെ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പോലീസിന് മൊഴി നല്‍കി. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ഒരു ദിവസം മുഴുവന്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്ലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യല്ലിനിടെ തന്നെ വിവാന്റെ മൃതദേഹം തയ്യില്ലിന്‍ സംസ്‌കരിച്ചിരുന്നു. അവസാനമായി മകനെ കാണണമെന്ന് അച്ഛനോ അമ്മയോ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നില്ല. തുടക്കത്തില്‍ രണ്ട് പേരേയും കൊലപാതകത്തില്‍ സംശയിച്ച പോലീസ് സംഭവദിവസം രാത്രി ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ശരണ്യയുടെ വസ്ത്രങ്ങളില്‍ കടല്‍ വെള്ളത്തിന്റെ ഉപ്പിന്റെയും മണലിന്റേയും അംശങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. മാത്രമല്ല ചോദ്യം ചെയ്യല്ലിനിടെയുള്ള മണിക്കൂറുകളില്‍ ശരണ്യയുടെ ഫോണിലേക്ക് വാരം സ്വദേശിയായ യുവാവില്‍ നിന്നും 17 മിസ്ഡ് കോളുകള്‍ വന്നതും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്ന കാര്യം ശരണ്യ വെളിപ്പെടുത്തിയത്. ശരണ്യയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു. ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മകനെ ഉപേക്ഷിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ പ്രഥമിക കണ്ടെത്തല്‍ എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം എന്ന് അറിയുന്നു. ഭര്‍ത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് കേസ് തെളിയിച്ചത്.
മരണം ഒരു യാഥാര്‍ത്ഥ്യമാണെന്നും അതൊരിക്കലും ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഒരു നാള്‍ മരിക്കുമെന്നുമുളള തിരിച്ചറിവോടെ ജീവിക്കാം. സ്വന്തം ആരോഗ്യം നിലനിര്‍ത്താനും ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ നല്കാനുമായി സദാസമയവും കൂടെയുള്ളത് എട്ട് ഡോക്ടര്‍മാര്‍. എല്ലാ ദിവസവും കൃത്യമായ പരിശോധനകള്‍. മരുന്നുകള്‍. യൗവനം നിലനിര്‍ത്തുകയും ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. വെറും 100 വര്‍ഷം മാത്രം ജീവിച്ചിരിക്കാനായിരുന്നു അയാളുടെ ആഗ്രഹം! അതാവട്ടെ അയാളുടെ ഡോക്‌ടേഴ്‌സ് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. താങ്കള്‍ നൂറു വയസ്സുവരെ ജീവിച്ചിരിക്കും. അതിനുവേണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി വളരെയധികം പണവും മറ്റുള്ളവരുടെ ജീവനും വരെ നഷ്ടപ്പെടുത്തുവാന്‍ ഡോക്ടര്‍മാരും അയാളും തയ്യാറായിരുന്നു. ഇങ്ങനെയെല്ലാം ശ്രമിച്ചിട്ടും ആഗ്രഹിച്ചത്രയും വര്‍ഷം ജീവിച്ചിരിക്കാന്‍ കഴിയാതെ അയാള്‍ തന്റെ 73-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. ആരാണ് ഈ വ്യക്തിയെന്നല്ലേ സ്വേച്ഛാധിപതിയായ സ്റ്റാലിന്‍. മറ്റുള്ളവരെ നിഷ്‌ക്കരുണം കൊന്നൊടുക്കിയ വ്യക്തിക്ക് സ്വന്തം മരണം വല്ലാത്തൊരു ഭയമായിരുന്നു. അല്ലെങ്കില്‍ മറ്റുള്ളവരെല്ലാം മരണമടഞ്ഞാലും താന്‍ മാത്രം ജീവിച്ചിരിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. നമ്മുടെകാലഘട്ടത്തിലും സ്റ്റാലിനെപ്പോലെയുള്ള ഒരാളുണ്ടായിരുന്നു. പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സണ്‍. സ്റ്റാലിനെയും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ വേണ്ടിയുള്ള അയാളുടെ ശ്രമങ്ങള്‍ എട്ടല്ല 12 ഡോക്ടര്‍മാരായിരുന്നു ജാക്‌സണ് ചുറ്റുമുണ്ടായിരുന്നത്. 100 അല്ല 150 വര്‍ഷമായിരുന്നു ജീവിച്ചിരിക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നത്. 25 വര്‍ഷം അയാള്‍ ജീവിച്ചത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രമായിരുന്നു; ഒരു ചുവടു മുന്നോട്ടുവയ്ക്കാന്‍ പോലും. എല്ലാ ദിവസവും മുടി മുതല്‍ കാല്‍വിരല്‍ വരെയുളള മെഡിക്കല്‍ പരിശോധനകള്‍. ലാബറട്ടറിയില്‍ പരിശോധനാവിധേയമാക്കിയതിനുശേഷം മാത്രമേ അയാള്‍ ഭക്ഷണംപോലും കഴിച്ചിരുന്നുള്ളൂ. ആരെങ്കിലും ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയാലോ. ഏതെങ്കിലും സമയം ആന്തരികാവയവങ്ങള്‍ പണിമുടക്കിയാല്‍ പകരം വയ്ക്കുവാനായി അവയവദാനസംഘത്തെയും ആരോഗ്യ കാര്യങ്ങളിലും വ്യായാമകാര്യങ്ങളിലും ശ്രദ്ധ നല്കാനായി 15 പേരടങ്ങുന്ന സംഘത്തെയും സര്‍വ്വ ചെലവുകളോടും കൂടി അദ്ദേഹം നിയോഗിച്ചിരുന്നു. ഓക്‌സിജന്റെ അളവ് നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യയോടുകൂടിയ കിടക്കയിലാണ് മൈക്കള്‍ ജാക്‌സണ്‍ കിടന്നുറങ്ങിയിരുന്നത്. ഇങ്ങനെയൊക്കെയായിരുന്നിട്ടും എന്തു ചെയ്യാം അമ്പതാം വയസില്‍ ജാക്‌സണ്‍ മരണത്തിന് കീഴടങ്ങി. ലോസ് ആഞ്ചല്‍സ്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘത്തിനും മൈക്കല്‍ ജാക്‌സണ്‍ന്റെ ഹൃദയത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. അങ്ങനെ നൂറ്റമ്പതു വയസ്സുവരെ ജീവിച്ചിരിക്കാന്‍ ആഗ്രഹിച്ച് അതിന്റെ പാതിപോലും എത്താതെ മൈക്കല്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. ശാസ്ത്രം പുരോഗമിച്ചു, വൈദ്യശാസ്ത്രം മികച്ച കണ്ടുപിടിത്തങ്ങള്‍ നടത്തുന്നു. പല രോഗങ്ങളും മുന്‍കൂട്ടി കണ്ടുപിടിക്കാനും ചികിത്സിക്കാനും കഴിയുന്നതോടെ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടി. ഇങ്ങനെ പലതും പറയുന്നുണ്ട്. അതൊക്കെ ശരിയുമാണ്. പക്ഷേ ഇത്രയധികം ശാസ്ത്രം വികസിച്ചിട്ടും മനുഷ്യന്‍ ആരോഗ്യകാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിട്ടും മരണത്തെ മാത്രം പിടിച്ചുകെട്ടാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? അല്ലെങ്കില്‍ മരണം ഒഴിവാക്കാന്‍. നീട്ടിക്കൊണ്ടു പോകാന്‍. ദരിദ്രന് ചിലപ്പോള്‍ വേണ്ടത്ര ചികിത്സ കിട്ടുന്നുണ്ടാവില്ല. പക്ഷേ സമ്പന്നന്മാരുടെ കാര്യം അ തല്ലല്ലോ. എന്നാല്‍ അവരും മരിക്കുന്നു. ദരിദ്രനെയെന്നതു പോലെ. ഭേദപ്പെട്ട സാഹചര്യങ്ങളിലാണെന്ന് മാത്രം. മരണം അങ്ങനെയാണ് ലോകത്തിലെ ഏക സമത്വ വാദിയാകുന്നത്. മരണം ആരോടും പക്ഷപാതം കാണിക്കുന്നില്ല, ആരെയും ഒഴിവാക്കുന്നില്ല, ചില നീട്ടലുകളും കുറയ്ക്കലുകളുമല്ലാതെ. ചില അപകടങ്ങളെയും രോഗ ഘട്ടങ്ങളെയും അതിജീവിച്ച് വീണ്ടും സ്വാഭാവികമായ ജീവിതത്തിലേക്ക് കടന്നുവന്നുകഴിയുമ്പോള്‍ ചിലരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് 'ആയുസ്സിന്റെ ബലം കൊണ്ടാ രക്ഷപ്പെട്ടെ.' അതെ ആയുസ്സിന്റെ ബലമാണ് ഓരോരുത്തരെയും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്. മരുന്നും മന്ത്രവുമെല്ലാം ചിലസൈഡുകള്‍ മാത്രം. വിഭവസമൃദ്ധമായ സദ്യയില്‍ വിളമ്പുന്ന ഉപദംശങ്ങള്‍ പോലെ. മരുന്നും മന്ത്രവുമില്ലെങ്കിലും ജീവന്റെ പുസ്തകത്തിലെ ആയുര്‍ദൈര്‍ഘ്യം എത്രത്തോളമുണ്ടോ അത്രയും കാലം നീ ജീവിച്ചിരിക്കുക തന്നെ ചെയ്യും. അതേതുവിധത്തിലായാലും. അതൊരിക്കലും നിന്റെ കഴിവല്ല, നൂറുവര്‍ഷം ജീവിച്ചിരിക്കാനാണ് നിനക്ക് വിധിയുള്ളതെങ്കില്‍ നീ നൂറുവര്‍ഷം വരെ ജീവിച്ചിരിക്കും. അതല്ല അമ്പതുവര്‍ഷമേ നിനക്കായുസ്സുള്ളൂവെങ്കില്‍ നൂറ്റമ്പതു വര്‍ഷം ജീവിച്ചിരിക്കാന്‍ ആഗ്രഹിച്ചാലും അത് നടക്കാതെപോകും. കേരളത്തെ നടുക്കിയ മഹാ പ്രളയത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പിന്നീട് അതിലും നിസ്സാരമായ കാരണം കൊണ്ട് മരിച്ചുപോയിട്ടില്ലേ. വലിയ വാഹനാപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവര്‍ വീട്ടുമുറ്റത്ത് തെന്നി വീണ് മരിച്ചിട്ടില്ലേ. കോവിഡിനെ അതിജീവിച്ചവര്‍ വണ്ടിയിടിച്ചു മരിച്ചിട്ടില്ലേ? ഏതുനിമിഷവും മരിക്കാം. മരുന്നിന് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ് വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ എത്രയോ വ്യക്തികള്‍ പിന്നീട് എത്രയോ വര്‍ഷങ്ങള്‍കൂടി ജീവിച്ചിരിക്കുന്നു. കോവിഡ് മഹാമാരിയില്‍ ചെറുപ്പക്കാര്‍പോലും മരണമടഞ്ഞിട്ടും 90 ന് മേല്‍ പ്രായമുണ്ടായിരിക്കെ രണ്ടു തവണ കോവിഡ് പിടികൂടിയിട്ടും പാട്ടുംപാടി ഇന്നും ജീവിച്ചിരിക്കുന്നവരുമുണ്ട്. ഇതൊക്കെ എന്താണ് അര്‍ത്ഥമാക്കുന്നത്. ശാസ്ത്രത്തിന്റെ മേന്മക്കുറവോ നിസ്സാരതയോ അല്ല മരണത്തിന്റെ വിലയും ജീവിതത്തിന്റെ വിലയില്ലായ്മയുമാണ്. മരണത്തിന്റെ നിശ്ചയവും മരണത്തിന്റ ആകസ്മികതയുമാണ്. ഇതില്‍ അവസാനം പറഞ്ഞ രണ്ടു പ്രസ്താവനകള്‍ക്കും ജീവിതവുമായിക്കൂടി ബന്ധമുണ്ട്. 96 വയസ്സുള്ളപ്പോഴാണ് അപ്പനും 87 വയസ്സുണ്ടായിരിക്കെയാണ് അമ്മയ്ക്കും കോവിഡ് പിടിച്ചത്. ഇതില്‍ അപ്പന് രണ്ടുതവണയാണ് കോവിഡ് ബാധിച്ചത്. മറ്റനേകം അസുഖങ്ങളുള്ള വ്യക്തിയായതിനാല്‍ അമ്മയ്ക്ക് കോവിഡ് വന്നപ്പോള്‍ അത് സങ്കീര്‍ണ്ണമായേക്കാം എന്ന് കരുതിയിരുന്നുവെങ്കിലും വെറും ജലദോഷപ്പനി പോലെ അത് അമ്മയെകടന്നുപോയി. അതും കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞാണ് അമ്മ പെട്ടെന്നൊരു ദിവസം കിടപ്പുരോഗിയായി മാറിയത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. മരണത്തിന്റെ തൊട്ടടുത്ത നിമിഷങ്ങളിലൂടെയാണ് അമ്മ കടന്നുപോയതും. പക്ഷേ ആറുമാസം പിന്നിട്ടിരിക്കുന്നു, അമ്മ ഇന്നും എന്റെ കൂടെ ജീവനോടെയുണ്ട്. ആദ്യത്തെക്കാള്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുമുണ്ട്. ആ പത്രവാര്‍ത്ത ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണുനിറയും. കൊച്ചുമക്കള്‍ സ്‌കൂളുകളില്‍ പോകുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. ഗള്‍ഫിലെ ചൂടില്‍ സ്‌കൂള്‍ ബസ്സില്‍ വച്ച് മരണമടഞ്ഞ നാലു വയസ്സുകാരി. രാവിലെ അപ്പനമ്മമാര്‍ക്ക് ഉമ്മനല്കി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവളോ അവളുടെ പ്രിയപ്പെട്ടവരോ അറിഞ്ഞിരുന്നോ അത് അവളുടെ അവസാനയാത്രയാണെന്ന്. ഇല്ല. ഇതുതന്നെയാണ് ജീവിതത്തില്‍ ഏറെക്കുറെ സംഭവിക്കുന്നതും. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയെന്നും അനാസ്ഥമൂലമുള്ള മരണമെന്നുമൊക്കെ നാം വിധിയെഴുതുമ്പോള്‍ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്, അങ്ങനെ മരിക്കാനായിരിക്കുമോ വിധി അവരെ വിധിച്ചിരുന്നതെന്ന്. ഒരുപക്ഷേ അത്തരം മരണത്തിലൂടെ വേര്‍പിരിഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ഇത്തരമൊരു ന്യായീകരണം ക്രൂരമായി തോന്നിയേക്കാം. പക്ഷേ നമുക്കറിയില്ലല്ലോ മരണത്തിന്റെ രഹസ്യം. പിടികൊടുക്കാതെ ഓടിപ്പോയിട്ടും മരണം പുറകെ ചെന്ന് പിടി കൂടും. ഏഴുനില മാളികയില്‍ അംഗരക്ഷകര്‍ക്കൊപ്പം ഒളിച്ചിരുന്നാലും മരണം വരാനാണെങ്കില്‍ വന്നിരിക്കും. പരീക്ഷിത്തിന്റെയും തക്ഷകന്റെയും കഥ കേട്ടിട്ടില്ലേ അഭിമന്യുവിന്റെയും ഉത്തരയുടെയും മകനായ പരീക്ഷിത്തിന് തക്ഷകന്റെ കടിയേറ്റു ഏഴാം നാള്‍ മരണമെന്നായിരുന്നു ബ്രാഹ്മണശാപം. ശാപത്തില്‍ നിന്നുമോചിതനാകാനും മരണത്തില്‍നിന്ന് രക്ഷപ്പെടാനുമായി എന്താണ് മാര്‍ഗ്ഗമെന്ന ആലോചനയില്‍ മുഴുകി എത്തിച്ചേര്‍ന്നത് ഇങ്ങനെയായിരുന്നു. ഏഴു നിലമാളിക പണിത് അതില്‍ താമസിക്കുക. കൊട്ടാരത്തെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാനായി നാലുദിക്കിലും ഉയരമുളള മദയാനകളെ നിര്‍ത്തുക. മന്ത്രൗഷൗധങ്ങളില്‍ സമര്‍ത്ഥരായവരെ കൊട്ടാരത്തില്‍ നിയമിക്കുക. മരണത്തെ പരാജയപ്പെടുത്താനുള്ള വൃഥാശ്രമങ്ങള്‍ ആയിരുന്നു അതെല്ലാം എന്ന് പിന്നീടാണ് മനസ്സിലായത്. യഥാര്‍ത്ഥരൂപത്തില്‍ കൊട്ടാരത്തില്‍ കടക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ തക്ഷകന്‍ എന്തു ചെയ്തുവെന്നോ. തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കുകയും അവരെ വിവിധതരത്തിലുള്ള ഫലമൂലാദികളുമായി പരീക്ഷിത്തിന്റെ അടുത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. രാജാവിനായി കൊടുത്തുവിട്ട പഴങ്ങളിലൊന്നില്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതിയില്‍ തക്ഷകന്‍ ഒളിച്ചിരിക്കുകയും ചെയ്തു. രാജാവ് പഴമെടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെടുകയും രാജാവിനെ ദംശിക്കുകയും ചെയ്തു. രാജാവ് വിഷംതീണ്ടി മരണ മടഞ്ഞു. കാവലും പരിചാരകരും ഭിഷ്വഗ്വരന്മാരും വെറുതെയായി. എന്നുകരുതി മരുന്നും പ്രാര്‍ത്ഥനയും മുന്‍കരുതലുകളും ചികിത്സയും വേണ്ടെന്നാണോ. ഒരിക്കലുമല്ല. പക്ഷേ അതിനെല്ലാം അപ്പുറമാണ് മരണമെന്നേയുള്ളൂ. എന്തിനും പരിധിയുണ്ട്. പക്ഷേ മരണത്തിന് പരിധിയില്ല. പലതും ഒഴിവാക്കാനാവും. പക്ഷേ, മരണം ഒഴിവാക്കാനാവില്ല. നമുക്കറിയില്ല മരണം എപ്പോള്‍ ഏതു രീതിയിലാണ് പിടി കൂടൂന്നതെന്ന്. എങ്ങനെയായിരിക്കും നാം മരിക്കുകയെന്ന്. എത്ര വയസ്സിലാണ് മരിക്കുകയെന്ന്. വിശുദ്ധ ആഗസ്തീനോസ് പറയുന്നുണ്ടല്ലോ നീ ജനിച്ച നിമിഷം മുതല്‍ നീ മരിച്ചു തുടങ്ങിയെന്ന്. അതെ, നാം ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വലിയ മരണത്തിനു മുമ്പുള്ള ചെറിയ ചെറിയ മരണങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അമ്പതുവയസ്സിലെത്തി നില്ക്കുന്നവരൊക്കെ തീര്‍ച്ചയായും പാതിമരിച്ചവരോ മുക്കാല്‍ മരിച്ചവരോ ആണ്. മരിച്ചുകൊണ്ടിരിക്കുന്നുവെന്നറിയാതെയാണ് നാം ജീവിക്കുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതവും മരണവും തമ്മില്‍ ഒരു ഒളിച്ചേ കണ്ടേന്‍ കളിയിലാണെന്ന് തോന്നുന്നു. എത്ര നേരം കളി നീണ്ടുപോയാലും ജയിക്കുന്നത് മരണമാണ്. അപ്പോള്‍ ജീവിതത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ, അര്‍ത്ഥമുണ്ടോ? ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്ന് നമുക്കറിയാം. എന്നാല്‍ അതെപ്പോള്‍ എങ്ങനെയെന്ന് നമുക്കറിയില്ലെന്ന് മാത്രം. ഈ അറിവില്ലായ്മയാണ് ജീവിതത്തിന് ഒരേ സമയം അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും നല്കുന്നത്. ജനനത്തിനും മരണത്തിനും ഇടയിലുള്ള ചെറിയൊരു ഇടവേളയാണ് ഭൂമിയിലെ ജീവിതം. തീയറ്ററില്‍ സിനിമയ്ക്കിടയിലുള്ള ഇന്റര്‍വെല്‍ പോലെ. ഒന്ന് ഫ്രഷാകാന്‍, ഒരു ചൂടു കാപ്പിയും തണുത്ത വെള്ളവും കുടിക്കാന്‍ കിട്ടുന്ന ഇത്തിരി സമയം പോലെ ഒരു ഇടവേള. അതിനപ്പുറം ജീവിതത്തിന് വലിയ സങ്കീര്‍ണ്ണതകളൊന്നും കല്പിക്കേണ്ടതില്ല. എന്നു കരുതി ജീവിതത്തെയോര്‍ത്ത് നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. മരിക്കാന്‍ വേണ്ടി നമുക്ക് ജീവിക്കാം. മരണം ഒരു യാഥാര്‍ത്ഥ്യമാണെന്നും അതൊരിക്കലും ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഒരു നാള്‍ മരിക്കുമെന്നുമുളള തിരിച്ചറിവോടെ ജീവിക്കാം. അതുകൊണ്ട് മരിച്ചുപോയ കോടാനുകോടി മനുഷ്യരെക്കാള്‍ ജീവിച്ചിരിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ അര്‍ത്ഥവത്തായി ജീവിക്കുകയും മരണത്തിനൊരുങ്ങുകയും ചെയ്യേണ്ടതുണ്ട്. എല്ലാ മനുഷ്യരും ഒരുനാള്‍ മരിക്കുമെന്നും എല്ലാവര്‍ക്കും മരണമുണ്ടെന്നും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. മനുഷ്യന്റെ ജീവിതം പുല്ലു പോലെയാണ്. വയലിലെ പൂ പോലെ അത് വിരിയുന്നു. എന്നാല്‍ കാറ്റടിക്കുമ്പോള്‍ അത് കൊഴിഞ്ഞുപോകുന്നു. അത് നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല (സങ്കീ. 103:15-16).
ചോദ്യം: ചിലയാളുകള്‍ എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. മറ്റുചിലര്‍ റമദാനില്‍ ഉംറയും നിര്‍വഹിക്കുന്നു. ഈയടുത്ത കാലത്തായി ഹജ്ജ് നിര്‍വഹിക്കുന്ന വേളയില്‍ അതിയായി തിരക്ക് അനുഭവപ്പെടുന്നു. തിരക്ക് കാരണം ഒരുപാട് ആളുകള്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ജംറയില്‍ കല്ലെറിയുമ്പോഴും ത്വവാഫിലും സഅ്‌യിലുമാണ് പ്രത്യേകിച്ച് തിരക്ക് അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ഐഛികമായ ഹജ്ജിനും ഉംറക്കും പണം ചെലവഴിക്കുന്നതാണോ അതല്ല, നിരാലംബരായ പാവങ്ങളെ സഹായിക്കുകയും നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്‌ലാമിക സംരംഭങ്ങള്‍ക്കും പണം നല്‍കുക എന്നതാണോ ഉത്തമമായിട്ടുള്ളത്? താങ്കളില്‍നിന്ന് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. ഉത്തരം: വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ട നിര്‍ബന്ധ കാര്യങ്ങളാണ് ആദ്യമായി പരിഗണിക്കേണ്ടത്. പ്രത്യേകിച്ച്, ദീനിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍പ്പെട്ടവ. എന്നാല്‍, സുന്നത്തായ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിലേക്ക് അടുക്കുവാനും അവന്റെ ഇഷ്ടം സമ്പാദിക്കുവാനുമുളളതാണ്. പ്രവാചകന്‍ ഹദീസ് ഖുദ്‌സിയില്‍ അറിയിച്ചതുപോലെ; ഞാന്‍ നിര്‍ബന്ധമാക്കിയതിലൂടെ എന്റെ അടിമ എന്നിലേക്ക് അടുക്കുകയും സുന്നത്തായ പ്രവര്‍ത്തനങ്ങളിലൂടെ എന്റെ ഇഷ്ടം സമ്പാദിക്കുന്നതുവരെ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ, ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഞാന്‍ അവന്റെ കാഴ്ച്ചയും കേള്‍വിയുമാവുന്നതാണ്. സുന്നത്തായ കര്‍മങ്ങളുമായി ബന്ധപ്പെട്ട ചില അടിസ്ഥാന നിയമങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്: ഫര്‍ദുകള്‍ നിര്‍വഹിക്കാതെ സുന്നത്തുകള്‍ അല്ലാഹു സ്വീകരിക്കുകയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍, വിശ്വാസികള്‍ക്ക് ഒരിക്കല്‍ നിര്‍ബന്ധമായിട്ടുളള ഹജ്ജും ഉംറയും നിര്‍വഹിച്ച ശേഷം വീണ്ടും നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, സകാത്ത് നല്‍കാതെയാണ് നിര്‍വഹിക്കുന്നതെങ്കില്‍ അവ സ്വീകാര്യമാവുകയില്ല. ഹജ്ജിനും ഉംറക്കും വേണ്ടി സമ്പത്ത് ചെലവഴിക്കുന്നതിനേക്കാള്‍ ഉന്നതമായിട്ടുള്ളത് സകാത്ത് നല്‍കുന്നതാണ്. അതുപോലെ, കച്ചവടവുമായി ബന്ധപ്പട്ട് ഏതെങ്കിലും തരത്തില്‍ കടമുണ്ടാവുകയോ, നിശ്ചിത സമയത്തെ മുന്‍നിര്‍ത്തി സാധനം വാങ്ങി പണം സമയപരിധിക്കുളളില്‍ തിരിച്ച് നല്‍കാതിരിക്കുകയോ, കടം അവധിക്ക് മുമ്പ് വീട്ടാതിരിക്കുകയോ ചെയ്യുന്ന അവസരത്തില്‍ സുന്നത്തായ ഹജ്ജും ഉംറയും നിര്‍വഹിക്കല്‍ അനുവദനീയമല്ല. ഫര്‍ദായ കര്‍മങ്ങള്‍ കഴിഞ്ഞ് ചെയ്യേണ്ടതാണ് സുന്നത്തായ കര്‍മങ്ങള്‍. രണ്ട്: നിഷിദ്ധമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന സുന്നത്തായ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല. തീര്‍ച്ചയായും, സമാധാനത്തിനും ശാന്തതക്കും സ്വസ്ഥതക്കുമാണ് സുന്നത്തായ കര്‍മങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്. ഐഛികമായി ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവരുടെ ആധിക്യത്തിലൂടെ തിരക്ക് കൂടവാനുളള സാഹചര്യമുണ്ടാവുകയും രോഗം വ്യാപിക്കുവാനും ആളുകള്‍ മരണമടയാനും കാരണമാവുന്നുവെങ്കില്‍, തിരക്ക് കുറക്കുവാനുളള സാഹചര്യങ്ങളെ പരിശോധിക്കുകയാണ് ചെയ്യേണ്ടത്. ആയതിനാല്‍, ഒരിക്കല്‍ ഹജ്ജും ചെയ്തവര്‍ മറ്റുളളവര്‍ക്ക് വേണ്ടി അവസരം ഒരുക്കി കൊടുക്കേണ്ടതാണ്. നിര്‍ബന്ധമായ ഹജ്ജ് ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്. മൂന്ന്: ‘ഉസ്വൂലുല്‍ ഫിഖഹി’ലെ അടിസ്ഥാന നിയമപ്രകാരം, നന്മകള്‍ കൊണ്ട് വരുന്നതിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് തിന്മകള്‍ തടയുന്നതിനാണ്. പ്രത്യേകിച്ച്, തിന്മ പൊതുസമൂഹത്തെ ബാധിക്കുന്നതും നന്മ വ്യക്തി തലത്തിലുമാണെങ്കില്‍. ചില വ്യക്തികളുടെ സുന്നത്തായ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു. എത്രത്തോളമെന്നാല്‍, ഐഛികമായി നിര്‍വഹിക്കുന്നവര്‍ക്ക് പോലും പ്രയാസങ്ങള്‍ സംഭവിക്കാന്‍ കാരണമാകുന്നു എന്നതാണ്. ആയതിനാല്‍, ആളുകളെ മുഴ്‌വനായും തിരക്കിലേക്ക് തള്ളിവിടുന്നതും തുടര്‍ന്ന് പ്രയാസങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നത് നിര്‍ബന്ധമായും തടയേണ്ടതാണ്. നാല്: ഐഛിക കര്‍മങ്ങള്‍ക്കുളള അവസരം എപ്പോഴും തുറന്ന് കിടക്കുകയാണ്. ദീര്‍ഘവീക്ഷണമുളള വിശ്വാസി ഉചിതമായ സമയത്ത് അത് നിര്‍വഹിക്കുകയാണ് ചെയ്യുക. ഐഛികമായ ഹജ്ജ് നിര്‍വഹിക്കുന്നത് മുഖേന വിശ്വാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍, അല്ലാഹു വിശ്വാസികള്‍ക്ക് മറ്റുളള സുന്നത്തായ കര്‍മങ്ങള്‍ പരിചയപ്പെടുത്തുന്നു. അതിലൂടെ അല്ലാഹിവിലേക്ക് അടുക്കുവാനും പ്രയാസങ്ങള്‍ ഇല്ലായ്മ ചെയ്യാനും കഴിയുന്നു. ദരിദ്രരായവര്‍ക്കും അഗധികള്‍ക്കുമുളള ദാനധര്‍മങ്ങളാണത്. പ്രത്യേകിച്ചും അത് നല്‍കപ്പെടേണ്ടത് ഏറ്റവും അടുത്ത കുടംബക്കാര്‍ക്കാണ്. പ്രവാചകന്‍ പറയുന്നു: ഇല്ലാത്തവര്‍ക്ക് നല്‍കല്‍ സ്വദഖയാണ്(ദാനധര്‍മം). അടുത്തവരായ ആളുകള്‍ക്ക് നല്‍കുമ്പോള്‍ അതില്‍ രണ്ട് കാര്യമുണ്ട്. ദാനധര്‍മവും കുടുംബ ബന്ധം ചേര്‍ക്കലും അതിലൂടെ നടപ്പിലാവുന്നു എന്നതാണ്. ഇവിടെ ഒരുപാട് ഇസ്‌ലാമിക സ്ഥാപനങ്ങളും ഖുര്‍ആന്‍ പാഠശാലകളും സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങളുമുണ്ട്. എന്നാല്‍, അവക്ക് വേണ്ടവിധത്തിലുളള സഹായവും സമ്പത്തും ലഭ്യമല്ലാത്തതിനാല്‍ ഉഴലുകയാണ്. അതേസമയം, സുവിശേഷ സംഘങ്ങള്‍ കോടിക്കണക്കിന് പണം ചെലവഴിച്ച് ഇസ്‌ലാമിലെതിരെ പ്രവര്‍ത്തിക്കുകയും മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കുകയും ഇസ്‌ലാമില്‍ നിന്ന് വിശ്വാസികളെ തെറ്റിക്കുവാന്‍ പണിയെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമികമായ സംരംഭങ്ങള്‍ സമ്പത്തിന്റെ കുറവ് കൊണ്ട് മാത്രമല്ല കഷ്ഠതകളനുഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലുളള അറേബ്യന്‍ രാഷ്ട്രങ്ങള്‍ പണത്തിന്റെ ദൗര്‍ലഭ്യം കൊണ്ടല്ല, അധിക ചെലവുകളും അസ്ഥാനത്ത് ഉപയോഗിക്കുന്നു എന്നതിനാലാണ് പ്രതിസന്ധികള്‍ നേരിടുന്നത്. ഓരോ വര്‍ഷവും പതിനായരക്കണക്കിന് ആളുകള്‍ ഐഛികമായി ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ എത്തുന്നുണ്ട്. അവരുടെ സമ്പത്ത് ഇസ്‌ലാമിക സേവന രംഗത്ത് നല്‍കുകയാണെങ്കില്‍ ലോക മുസ്‌ലിംകള്‍ക്ക് നന്മ ലഭിക്കുന്നതിന് കാരണമാകുമായിരുന്നു. ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക,് സുവിശേഷകരെയും കമ്മ്യൂണിസ്റ്റ്കളേയും മതേതരവാദകളേയും തടഞ്ഞ് ഇസ്‌ലാമിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ കുറച്ചൊക്കെ കഴിയുമായിരിന്നു. അവസാനമായി, ഹജ്ജും ഉംറയു നിര്‍വഹിക്കുന്നവരോട് ഉപദേശപൂര്‍വം പറയാനുളളത്, വീണ്ടും നിര്‍വഹിക്കുവാനുളള ഉള്‍ക്കടമായ ആശയുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തലൊരിക്കലാവുന്നതാണ് ഉചിതം. രണ്ട് ഗുണവശങ്ങളാണിത് നേടിതരുന്നത്. ഒന്ന്, സമ്പത്ത് ഇസ്‌ലാമിന് ഗുണകരമാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുവാനും ഇസ്‌ലാമിക പ്രബോധന രംഗത്ത് ചെലവഴിക്കാനും കഴിയുന്നു. ഇസ്‌ലാമിക രാഷ്ടങ്ങളിലുളളവര്‍ക്കും രാഷ്ട്രത്തിന് പുറത്തുളള ന്യൂനപക്ഷ മുസ്‌ലിംകള്‍ക്കും സഹായമായി തീരുന്നു. രണ്ട്, വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അനുയോജ്യമായ രീതിയില്‍ അവസരം ഒരുക്കി കൊടുക്കാന്‍ കഴിയുന്നു. തീര്‍ച്ചയായും, അവസരം നല്‍കലും പ്രയാസരഹിതമായ അന്തരീക്ഷം സൃഷ്ടിക്കലും ഉന്നതമായിട്ടുള്ള കാര്യങ്ങളാണ്. എല്ലാ പ്രവര്‍ത്തനവും ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്.
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | കുവൈത്തിൽ ഇനി പുതിയ മന്ത്രിസഭ International October 2, 2022 | Published by : Express Kerala Network കുവൈത്ത്: പുതിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന് കീഴിലുള്ള സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് രാജിക്കത്ത് കൈമാറി. സെയ്ഫ് പാലസില്‍ നടന്ന അസാധാരണ ക്യാബിനറ്റ് സമ്മേളനത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 11ന് പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കും. അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള 50 സീറ്റുകളിലേക്ക് 22 വനിതകളടക്കം 305 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇതില്‍ 50ല്‍ 28 സീറ്റും പ്രതിപക്ഷം നേടി. രണ്ട് വനിതകളും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 7,95,920 വോട്ടർമാരാണ് രാജ്യത്തുള്ളത്. അഭിപ്രായ വ്യത്യസങ്ങളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടത്. അഞ്ചാമത്തെ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നത്. ആകെ 123 സ്‍കൂളുകളാണ് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം സജ്ജമാക്കിയിരുന്നത്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
സൗരയൂഥത്തിൽ സൂര്യനിൽനിന്നും ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമായ നെപ്ട്യൂണിനപ്പുറം ഒരു വലയരൂപത്തിൽ നിലയുറപ്പിച്ചിട്ടുള്ള ചെറുവസ്തുക്കളുടെ ശേഖരമാണ് കൈപ്പർ വലയം (ഇംഗ്ലീഷ്: Kuiper Belt). സൗരയൂഥത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന കൈപ്പർ വലയം എഡ്ജ്വർത്ത്-കൈപ്പർ വലയം എന്നും വിളിക്കപ്പെടുന്നു. ആദ്യമായി ഇതിനെ കുറിച്ചുള്ള ഒരു സങ്കൽപനം അവതരിപ്പിച്ചത് കെന്നത്ത് എഡ്ജ്‌വർത്ത് ആയിരുന്നു. കൂടുതൽ ശാസ്ത്രീയമായ സിദ്ധാന്തം അവതരിപ്പിച്ചത് ജെരാൾഡ് കൈപ്പറും. നെപ്ട്യൂണിന്റെ ഭ്രമണപഥത്തിൽ (30 സൗരദൂരം അകലെ) നിന്നു തുടങ്ങി സൂര്യനിൽ നിന്നും ഏകദേശം 50 AU വരെയാണ് കൈപ്പർ വലയത്തിന്റെ സ്ഥാനം.[1] കൈപ്പർ വലയം ഛിന്നഗ്രഹവലയത്തോട് സദൃശ്യമാണെങ്കിലും ഭാരം കൊണ്ടും വ്യാപ്തികൊണ്ടും വ്യത്യസ്തമാണ്. അതായത് ഒരു ഛിന്നഗ്രഹവലയത്തേക്കാൽ 20 ഇരട്ടിയോളം വീതിയുള്ളതും 20 മുതൽ 200 ഇരട്ടി വരെ ഭാരമുള്ളതുമാണ് കൈപ്പർ വലയം.[2][3] ഛിന്നഗ്രഹവലയങ്ങളിലേതുപോലെ തന്നെ, ചെറിയ പാറക്കക്ഷണങ്ങളും സൗരയൂഥ രൂപീകരണത്തിന്റെ അവശിഷ്ടങ്ങളുമാണ് പ്രധാനമായും കൈപ്പർ വലയത്തിലുമുള്ളത്. ശിലാംശത്തിനും ലോഹങ്ങൾക്കും പുറമേ കൈപ്പർ വലയത്തിലെ വസ്തുക്കളിൽ മീഥേൻ, അമോണിയ, ജലം എന്നിവ അടങ്ങിയിരിക്കുന്നു. പ്രധാനവലയത്തിൽ മൂന്നിലധികം കുള്ളൻ ഗ്രഹങ്ങളുണ്ട്. പ്ലൂട്ടോ, ഹോമിയ, മാകെമാകെ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. നെപ്ട്യൂണിന്റെ ഉപഗ്രഹമായ ട്രൈട്ടൺ, ശനിയുടെ ഉപഗ്രഹമായ ഫോബ് തുടങ്ങിയ ഉപഗ്രഹങ്ങളും ഈ മേഖലയിൽ നിന്ന് ഉത്ഭവിച്ചു എന്നു കരുതപ്പെടുന്നു.[4][5] മൈനർ പ്ലാനറ്റ് സെന്ററിൽ നിന്നു ലഭ്യമായ വിവരങ്ങൾ പ്രകാരം, കൈപ്പർ വലയത്തിലെ അറിയപ്പെടുന്ന വസ്തുക്കൾ ചിത്രീകരിച്ചിരിക്കുന്നു. പ്രധാനവലയത്തിലെ വസ്തുക്കളെ പച്ച നിറത്തിലും, ചിതറിക്കിടക്കുന്ന വസ്തുക്കൽ ഓറഞ്ച് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും പുറമേയുള്ള നാലു ഗ്രഹങ്ങൾ നീല നിറത്തിലുള്ള ബിന്ദുക്കളായി അടയാളപ്പെടുത്തിയിരിക്കുന്നു. നെപ്ട്യൂണിന്റെ ചില ട്രോജൻ ലഘുഗ്രഹങ്ങൾ മഞ്ഞ നിറത്തിലും വ്യാഴത്തിന്റേത് പിങ്ക് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഴത്തിന്റെ ഭ്രമണപഥത്തിനും കൈപ്പർ വലയത്തിനുമിടയിൽ ചിതറിക്കിടക്കുന്ന ഒരുപറ്റം വസ്തുക്കളെ പൊതുവേ സെന്റോറുകൾ എന്നു വിളിക്കുന്നു. ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡം സൗരദൂരമാണ്. ചിത്രത്തിൽ താഴെ കാണുന്ന വിടവ് ആകാശഗംഗയുടെ പശ്ചാത്തലവുമായി തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചിത്രീകരിക്കാതെ ഉപേക്ഷിച്ച പ്രദേശമാണ്. ചരിത്രംതിരുത്തുക 1992-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ഡേവിഡ് ലെവിറ്റും അദ്ദേഹത്തിന്റെ വിദ്യാർത്ഥി ജേൻ ലൂവും ചേർന്നാണ് ആദ്യത്തെ കൈപ്പർ വലയ വസ്തു കണ്ടെത്തിയത്. ഇതിനെ പ്ലൂട്ടോയുടെ പുറത്താണ് കണ്ടെത്തിയത്. 1992Q.b1 എന്ന പേരു നൽകി.[6] ഇതിനു ശേഷം അതിലെ ആയിരത്തിലധികം പ്രധാന വസ്തുക്കളെ (KBOs) തിരിച്ചറിഞ്ഞിട്ടുണ്ട്. 100 കി.മീ (328,084 അടി) ൽ കൂടുതൽ വ്യാസമുള്ള 100,000-ൽ അധികം KBOs ഉള്ളതായി കരുതപ്പെടുന്നു.[7] 200 വർഷത്തിൽ കുറവ് ഭ്രമണകാലയളവുള്ള ധൂമകേതുക്കളുടെ പ്രധാന സങ്കേതമായാണ് തുടക്കത്തിൽ കൈപ്പർ വലയം കരുതപ്പെട്ടിരുന്നത്. 1990-കളുടെ മദ്ധ്യത്തോടെ ഈ പ്രധാന വലയം പൊതുവേ ഭ്രമണസ്ഥിരതയുള്ള വസ്തുക്കളാൽ രൂപീകൃതമാണെന്നു കണ്ടെത്തി. ധൂമകേതുക്കൾ ഉദ്ഭവിക്കുന്നത്, ശിഥില മണ്ഡലം (Scattered disc) എന്നറിയപ്പെടുന്ന മറ്റൊരു വൃത്തമണ്ഡലത്തിൽ നിന്നാണെന്നും ഈ പഠനങ്ങളിൽ വ്യക്തമായി. ചലനാത്മകമായി സജീവമായ ഈ പ്രദേശം, 4.5 ബില്യൺ വർഷങ്ങൾക്ക് മുൻപ് നെപ്ട്യൂണിന്റെ സ്ഥാനചലനത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്.[8] ഈ മണ്ഡലത്തിലുള്ള ഈറിസ് പോലെയുള്ള കുള്ളൻഗ്രഹങ്ങൾക്ക് വികേന്ദ്രീയ ഭ്രമണപഥങ്ങളാണുള്ളത്. ഭ്രമണത്തിനിടയിൽ ഇത്തരം ഗ്രഹങ്ങൾ സൂര്യനിൽ നിന്ന് 100 AU (1.496×1010 കി.മീ) വരെ ദൂരേക്ക് പോകാറുണ്ട്. ഘടനതിരുത്തുക കൈപ്പർ വലയവുമായി പൊതുവേ തെറ്റിധരിക്കപ്പെടാറുള്ള ഊർട്ട് മേഘം എന്ന സാങ്കൽപ്പിക മേഖല, കൈപ്പർ വലയത്തെ അപേക്ഷിച്ച് ആയിരം മടങ്ങിലധികം അകലെയാണ്. കൈപ്പർ വലയത്തിലെയും, ശിഥില മണ്ഡലത്തിലെയും (Scattered disc), ഈ മേഖലയിലുള്ളതും അതേസമയം ഊർട്ട് മേഘത്തിന്റെ ഭാഗമാകാനിടയുള്ള വസ്തുക്കളേയും മൊത്തമായി നെപ്ട്യൂൺ അനുരണനങ്ങൾ (Trans-Neptunian objects - TNOs) എന്നാണ് വിളിക്കുന്നത്.[9] പ്ലൂട്ടോ ആണ് കൈപ്പർ വലയത്തിലെ ഏറ്റവും വലിയ അംഗം. നെപ്ട്യൂൺ അനുരണനങ്ങളിലെ (TNOs) ഏറ്റവും വലിയ രണ്ട് വസ്തുക്കളിലൊന്ന് പ്ലൂട്ടോയും ശിഥില മണ്ഡലത്തിന്റെ ഭാഗമായ ഈറിസുമാണ്. തുടക്കത്തിൽ ഒരു ഗ്രഹമായി അംഗീകരിക്കപ്പെട്ടിരുന്ന പ്ലൂട്ടോ, ഈറിസിന്റെ കണ്ടെത്തലോടെ കൈപ്പർ വലയത്തിലെ വലിപ്പത്തിൽ തുല്യരായ രണ്ടു ഗ്രഹങ്ങളിലൊന്നു മാത്രമാണെന്ന് നിരീക്ഷിക്കപ്പെടുകയും, തുടർന്ന് 2006-ൽ പ്ലൂട്ടോയെ ഒരു കുള്ളൻ ഗ്രഹമായി പ്രഖ്യാപിക്കുകയും ചെയ്തു. ഘടനാപരമായി പ്ലൂട്ടോ മറ്റു പല കൈപ്പർ വലയ വസ്തുക്കളുമായും (KBOs) സാമ്യമുള്ള വസ്തുവാണ്. പ്ലൂട്ടിനോകൾ എന്നറിയപ്പെടുന്ന ഒരുപറ്റം KBOs പ്ലൂട്ടോയെപ്പോലെ തന്നെ നെപ്ട്യൂണുമായി 2:3 അനുരണന ഭ്രമണപഥങ്ങളുള്ള വസ്തുക്കളാണ്. ഐസു രൂപത്തിലുള്ള മീഥേൻ, അമോണിയ, ജലം എന്നിവയാണിവയിൽ കാണപ്പെടുന്നത്.[6] അവലംബംതിരുത്തുക ↑ Alan Stern; Colwell, Joshua E. (1997). "Collisional Erosion in the Primordial Edgeworth-Kuiper Belt and the Generation of the 30–50 AU Kuiper Gap". The Astrophysical Journal. 490 (2): 879–882. Bibcode:1997ApJ...490..879S. doi:10.1086/304912. ↑ Audrey Delsanti and David Jewitt. "The Solar System Beyond The Planets" (PDF). Institute for Astronomy, University of Hawaii. മൂലതാളിൽ നിന്നും സെപ്റ്റംബർ 25, 2007-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് മാർച്ച് 9, 2007. ↑ Krasinsky, G. A. (2002). "Hidden Mass in the Asteroid Belt". Icarus. 158 (1): 98–105. Bibcode:2002Icar..158...98K. doi:10.1006/icar.2002.6837. Unknown parameter |month= ignored (help); Unknown parameter |coauthors= ignored (|author= suggested) (help) ↑ Johnson, Torrence V.; and Lunine, Jonathan I.; Saturn's moon Phoebe as a captured body from the outer Solar System, Nature, Vol. 435, pp. 69–71 ↑ Craig B. Agnor & Douglas P. Hamilton (2006). "Neptune's capture of its moon Triton in a binary-planet gravitational encounter" (PDF). Nature. മൂലതാളിൽ (PDF) നിന്നും ജൂൺ 21, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 20, 2006. ↑ 6.0 6.1 ധൂമകേതുക്കളും സൗരയൂഥത്തിന്റെ ഉൽപത്തിയും-കെ.എൻ. ഷാജി, കെ. പാപ്പുട്ടി (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്-2013) ISBN 928-93-83330-05-8 ↑ "NEW HORIZONS The PI's Perspective". മൂലതാളിൽ നിന്നും നവംബർ 13, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 20, 2013. ↑ Harold F. Levison, Luke Donnes (2007). "Comet Populations and Cometary Dynamics". എന്നതിൽ Lucy Ann Adams McFadden, Paul Robert Weissman, Torrence V. Johnson (സംശോധാവ്.). Encyclopedia of the Solar System (2nd പതിപ്പ്.). Amsterdam; Boston: Academic Press. പുറങ്ങൾ. 575–588. ISBN 0-12-088589-1. CS1 maint: multiple names: editors list (link) ↑ Gérard FAURE (2004). "Description of the System of Asteroids as of May 20, 2004". മൂലതാളിൽ നിന്നും മേയ് 29, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 1, 2007.
Breaking News: ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം; പോലീസുകാരന് സസ്പെന്‍ഷന്‍ ◆ Entertainment കാന്താരയിലെ ജനപ്രിയ ഗാനമായ വരാഹ രൂപം ഓടിടിയിൽ നീക്കം ചെയ്തു; പകരം പുതിയ പതിപ്പ് Evartha Desk 24 November 2022 റിഷാബ് ഷെട്ടി ഒരുക്കിയ കന്നഡ സിനിമ കാന്താര ഇപ്പോൾ ഓൺലൈനിൽ സ്ട്രീമിംഗിനായി ലഭ്യമാണ്. ദക്ഷിണേന്ത്യൻ ഭാഷകളിൽ നവംബർ 24 ന് ഓൺലൈൻ ഓടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോകളിൽ ചിത്രം റിലീസ് ചെയ്തു. എന്നിരുന്നാലും, പക്ഷെ ഇതിൽ ജനപ്രിയ ഗാനമായ വരാഹ രൂപം നീക്കം ചെയ്തു. ക്ലൈമാക്‌സിലെ ഗാനത്തിന് പകരം പുതിയ പതിപ്പ് വന്നിരിക്കുന്നു. ഒറിജിനൽ പതിപ്പിന്റെ ഉടമസ്ഥതയിലുള്ള മ്യൂസിക് ബ്രാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ നിയമനടപടിയെ തുടർന്നാണ് ആമസോൺ പ്രൈം കാന്താര എന്ന സിനിമയിൽ നിന്ന് ഗാനം നീക്കം ചെയ്തത് . വരാഹ രൂപത്തിന്റെ പുതിയ പതിപ്പിനൊപ്പം ഒടിടി പ്ലാറ്റ്‌ഫോം കന്നഡ ത്രില്ലർ പുറത്തിറക്കിയെങ്കിലും ആരാധകർ അതിൽ നിരാശരാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരാധകരാണ് ട്വിറ്ററിൽ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്.
November 19, 2021 November 19, 2021 Pradeepam OnlineLeave a Comment on കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും മോദി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് പ്രഖ്യാപനം.കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടന്നു. എന്നാല്‍ ചിലര്‍ക്ക് നിയമത്തിന്‍റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തി. ഈ നിയമങ്ങള്‍ ആത്മാര്‍ത്ഥമായാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും മോദി വ്യക്തമാക്കി. കര്‍ഷകരുടെ പ്രയത്നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്നും, കര്‍ഷകരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ഷകരോട് ക്ഷമ ചോദിക്കുന്നുവെന്നും, കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി വരുമെന്നും അദ്ദേഹം അറിയിച്ചു.കര്‍ഷകരുടെ വിജയമാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ പ്രതികരിച്ചു. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയവും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം വേണം. സമരത്തില്‍ മാറ്റം വരുത്തുന്നതില്‍ കൂടിയാലോചന നടത്തുമെന്നും കിസാന്‍ സഭ അറിയിച്ചു. ജനങ്ങളുടെ വിജയമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വൈകിവന്ന വിവേകമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ പിന്മാറ്റം തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ടാണെന്നാണ് സിപിഎമ്മിന്‍റെ പ്രതികരണം.അതിനിടെ കര്‍ഷക ദ്രോഹ നിര്‍ദേശങ്ങളടങ്ങിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്‍റില്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് സമര സമിതിയുടെ നേതാവ് രാകേഷ് ടികായത്ത്.വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. വെറും പ്രഖ്യാപനത്തിനപ്പുറത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സമരം പിന്‍വലിക്കൂ എന്ന നിലപാടിലാണ് കര്‍ഷകരിപ്പോള്‍. സമരം ഉടനെ അവസാനിപ്പിക്കില്ലെന്നും പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നുമാണ് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് അറിയിച്ചത്. ഒരു വര്‍ഷത്തിലേറെ നീണ്ട കര്‍ഷ സമരത്തില്‍ 750 ഓളം കര്‍ഷകരുടെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. ജനവികാരം എതിരാകുന്നെന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍ സമരം പിന്‍വലിക്കാന്‍ തയാറായത്.
മംഗലൂരു സ്ഫോടനത്തിന് മുന്‍പായി ഷാരുഖും സംഘവും ശിവമോഖയില്‍ സ്ഫോടനത്തിന്റെ ട്രയല്‍ നടത്തിയതായി കര്‍ണാടക പൊലീസ്. വനനമേഖലയിലാണ് ട്രയല്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കര്‍ണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. ഡിജിപി, എഡിജിപി തുടങ്ങിയവര്‍ പങ്കെടുക്കും. അന്വേഷണസംഘം മുഖ്യപ്രതി മുഹമ്മദ് ഷാരീഖിന്റെ സ്വദേശമായ ശിവമോഖ ഉള്‍പ്പടെ പതിനെട്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഷാരിഖിനെ സഹായിച്ചവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ഷാരീഖിന്റെ ബന്ധുവീട്ടിലും പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് സ്ഫോടനങ്ങള്‍ നടന്ന സ്ഥലം ആഭ്യന്തരമന്ത്രിയും ഡിജിപിയും സന്ദര്‍ശിക്കും ബോംബ് സ്ഫോടനത്തിന് മുന്‍പായി കൃത്യമായ ആസൂത്രണം നടന്നതായി കര്‍ണാടക പൊലീസ് പറഞ്ഞു. പ്രഷര്‍ കുക്കര്‍ ബോംബ് ഉണ്ടാക്കിയായിരുന്നു പരിശീലനം നടത്തിയത്. ശിവമോഖയിലെ വനമേഖലയിലായിരുന്നു പരീക്ഷണം. കോയമ്പത്തൂരിലും മംഗലൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.സിഐഎ,ഹിജാബ് പ്രക്ഷോഭം ആളിക്കത്തിക്കുന്നതിനായി വേണ്ടി ഇവരുടെ നേതത്വത്തില്‍ ചില വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ മുഖ്യ ആസൂത്രകന്‍ യുഎ ഇയിലേക്ക് കടന്നതായി കര്‍ണാടക പൊലീസ് പറഞ്ഞു. ഷാരീഖിന് തീവ്രവാദസംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ശനിയാഴ്ച വൈകീട്ടായിരുന്നു മംഗലൂരു നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഷാരീഖ് ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടമാണെന്ന് കരുതി നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് പ്രഷര്‍ കുക്കറില്‍ നിറച്ച സ്ഫോടകവസ്തുവാമ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വലിയ ആള്‍നാശം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലും മംഗലൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്ന ടോപ്ക്ക് ഒക്കെ വളരെ കോമണായി ചോദിക്കുന്ന ഒരു ചോദ്യമാണ്. അതാണ് സ്കിൻ വൈറ്റിനിങ് എന്ന് പറയുന്നത്. പലപ്പോഴും വൈറ്റനിംഗ് ട്രീറ്റ്മെൻറ് ചെയ്തത് എങ്ങനെയെങ്കിലും വെളുപ്പിക്കാൻ പറ്റുമോ എന്ന ഈ ചോദ്യത്തിന് ഉത്തരം എന്ന് പറയുകയാണെങ്കിൽ യെസ് ആൻഡ് നോ എന്ന് പറയാം. യെസ് എന്ന് പറയുന്നത് എന്താണെന്ന് വെച്ചാൽ വളരെയധികം രോഗികൾ ഇത് ചെയ്യുമ്പോൾ നല്ല റിസൾട്ട് കിട്ടാറുണ്ട്. ചിലവർക്ക് അത്രക്ക് വരാറുമില്ല. അപ്പോൾ നമുക്ക് ഉറപ്പു പറയാൻ പറ്റില്ല. എന്താണെന്ന് വെച്ചാൽ ഇതിനെതിരെ, ഈ ട്രീറ്റ്‌മെന്റിനെ കുറിച്ച് ഞാൻ ആദ്യം പറഞ്ഞു തരാം. അതിനുശേഷം ബാക്കി വിവരങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാം. ട്രീറ്റ്മെന്റിനെ കുറിച്ച് പറയുകയാണ് ബ്ലൂറ്റേതിയോ എന്ന് പറയുന്ന ഒരു ഇഞ്ചക്ഷൻ ആണ്. ഈ ബ്ലൂറ്റേതിയോ എന്ന് പറയുന്നത് ഒരു ആൻറി ആക്സിഡൻറ് ആണ്. ഇത് കണ്ടുപിടിച്ചത് സ്കിൻ വൈറ്റിംഗ് പ്രവർത്തനത്തിന് വേണ്ടി അല്ല. ബോർഡിൽ ഉള്ള ടോക്സിൻസ് പുറത്തേക്ക് കളയുവാനും വൃത്തിയാക്കുവാനും വേണ്ടിയിട്ടാണ്. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഡെർമറ്റോളജിസ്റ്റ്നേക്കാൾ കൂടുതലായി ഉപയോഗിക്കുന്നത് മറ്റ് വിഭാഗക്കാരാണ്. ശരീരത്തിനെ ക്ലീൻ ചെയ്ത് ടോക്സിനുകൾ എല്ലാം നീക്കം ചെയ്ത ഒരു ആൻറി ആക്സിഡൻറ് എഫക്റ്റ് കൊടുക്കാൻ വേണ്ടിയിട്ടാണ് ഇത് വന്നിരിക്കുന്നത്. ഇതിന് വേണ്ടിയിട്ടാണ് യൂറോപ്പിലും മറ്റ് ഭാഗങ്ങളിലും ഒക്കെ ഉപയോഗം വരുന്നത്. കാരണം അവർക്ക് ഇതിൻറെ ആവശ്യമില്ല. അവർ അല്ലെങ്കിലെ തന്നെ വെളുത്തിട്ടാണ്. ആൻറി ഓക്സിഡ് പ്രവർത്തനത്തിന് വേണ്ടിയാണ് ഈ മരുന്ന് പൊതുവെ ഉപയോഗിക്കാറുള്ളത്. പക്ഷേ ആൻറി ആക്സിഡൻറ് ട്രീറ്റ്മെൻറ് കൂടെ അവർ കണ്ടു പിടിച്ച ഒന്നാണ്. ആ പേഷ്യൻസ് ഒരുപാട് വെളുത്തിട്ട് വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന് ലോക ഫുട്‌ബോള്‍ ഭരണസമിതി ഫിഫ വെള്ളിയാഴ്ച വ്യക്തമാക്കി. സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളില്‍ അല്‍ക്കഹോള്‍ അടങ്ങാത്ത ബിയര്‍ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി. 'ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന്, ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസന്‍സുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക. ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയത്തിന്റെ പരിധിയില്‍ നിന്ന് ബിയറിന്റെ വില്‍പ്പന പോയിന്റുകള്‍ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്. ഫിഫ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. എബി ഇന്‍ബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്‌പോണ്‍സറായ ബഡ്വെയ്സര്‍, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂര്‍ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആല്‍ക്കഹോള്‍ ബിയര്‍ വില്‍ക്കും. ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ബഡ്വെയ്സറും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നയം എന്നാണ് വിവരം. 'സംസ്‌കാരത്തില്‍ മദ്യം അത്ര വലിയ പങ്ക് വഹിക്കാത്ത മിഡില്‍ ഈസ്റ്റില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നും ധാരാളം ആരാധകര്‍ പങ്കെടുക്കുന്നുണ്ട്, പല ആരാധകര്‍ക്കും, മദ്യത്തിന്റെ സാന്നിധ്യം ആസ്വാദ്യകരമായ അനുഭവം സൃഷ്ടിക്കില്ല എന്ന ചിന്ത ശക്തമാണ്' - ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 2010-ല്‍ ഖത്തറിന് ലോകകപ്പ് നടത്താനുള്ള അനുമതി ലഭിച്ചത് മുതല്‍ ലോകകപ്പില്‍ മദ്യം വില്‍ക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുണ്ടായിരുന്നു.
www.cinemaprekshakakoottayma.com 2023 ഡയറിയുടെ പ്രകാശനം " ലൂയിസ് " സിനിമയുടെ നിർമ്മാതാവ് റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ പത്തനംതിട്... സ്റ്റേറ്റ് ബസ്സ് ടീം ഒരുക്കിയ 'ആനവണ്ടി' പ്രമേയമാക്കിയ സംസ്ഥാനതല കാര്‍ട്ടൂണ്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം രജീന്ദ്രകുമാര്‍ ഏറ്റുവാങ്ങി. സ്റ്റുഡിയോ സി സിനിമാസിന്‍റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സ്റ്റേറ്റ് ബസ്സ് ടീം 'ആനവണ്ടി' പ്രമേയമാക്കി സംസ്ഥാനതലത്തില്‍ നടത... പവിഴമല്ലി വീണ്ടും പൂത്തലയും : സത്യൻ അന്തിക്കാട്. മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു- "ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായി... ഭദ്രൻ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ " സ്ഫടികം " 2023 ഫെബ്രുവരി 9ന് " 4K Atmos എത്തുന്നു. എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച മോഹൻലാലിന്റ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്... തമിഴകത്ത് ചുവടുറപ്പിച്ച് മലയാളി ആർട്ട് ഡയറക്ടർ. എസ് ജെ സൂര്യ , ലൈല , നാസർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ആമസോൺ പ്രൈമിൽ ഡിസംബർ 2 മുതൽ പ്രദർശനം ആരംഭിക്കുന്ന വെബ് സീരീസാണ് 'വതന്തി'. ...
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ തെക്കഞ്ചേരിയില്‍ നിന്നാണ് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടത്. ടിപ്പുവിന്‍റെ സൈന്യവുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി 11മണിയോടെ ജാറത്തില്‍ എത്തി ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളില്‍ താബൂത്ത് സ്ഥാപിച്ചു. ബ്ലാങ്ങാട് ബീച്ച്, പുത്തന്‍കടപ്പുറം, എന്നിവടങ്ങളില്‍ നിന്നും വന്ന കൊടിയേറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ പ്രവേശിച്ചു. പള്ളിയങ്കണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങളില്‍ കൊടിയേറ്റി. തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പതിനഞ്ചു ദിവസത്തെ വ്രതത്തിനുശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്. പിന്നീട് അന്നദാനവും നടന്നു. ഉച്ചതിരിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്നായി പുറപ്പെട്ട നാട്ടുകാഴ്ചകള്‍ ശിങ്കാരിമേളം, ബാന്റ്, നാദസ്വരം, പഞ്ചവാദ്യം, തെയാണ്ടി മേളം തുടങ്ങിയ മേളക്കൊഴുപ്പോടെ ആറുമണിക്ക് പള്ളിയങ്കണത്തില്‍ എത്തിച്ചേരും. ക്ലബ്ബുകളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ ചാവക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാത്രി ഏഴുമണിയോടെ പുറപ്പെടുന്ന കാഴ്ചകള്‍ നാളെ പുലര്‍ച്ച ജാറം അങ്കണത്തില്‍ എത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് സമാപനപാകും [/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/manathala-nercha-thabooth-kazhcha.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കോച്ചായ മാര്‍ക്ക് രാംപ്രകാശിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ലോകകപ്പിനു ശേഷം ആഷസ് പരമ്പരയുടെ ഭാഗമായി മാര്‍ക്ക് രാംപ്രകാശ് ടീമിനൊപ്പമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് ഇറക്കിയ പ്രസ്താവനയില്‍ സ്ഥിതീകരിച്ചു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ കോച്ചിംഗ് സെറ്റപ്പ് ഇംഗ്ലണ്ട് തീരുമാനിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. Ive just been informed that I will not be involved in the Ashes series. Its been a huge privilege to support the team over the last 5 years. Id like to wish all the staff & players the very best of luck for the future. 👍🏼 — Mark Ramprakash (@MarkRamprakash) March 8, 2019 കഴിഞ്ഞ അഞ്ച് വര്‍ഷമായി ടീമിനെ സഹായിക്കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ടീമിനു പിന്തുണ സ്റ്റാഫിനും ഭാവിയിലേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി മാര്‍ക്ക് രാംപ്രകാശ് ട്വീറ്റ് ചെയ്തു. വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര നഷ്ടമായതും ഏകദിന പരമ്പരയില്‍ 2-2നു സമനിലയില്‍ പിരിഞ്ഞതുമാണ് കാരണത്തിനു പിന്നിലെന്നും അറിയുന്നു. രാംപ്രകാശ് കുറച്ച് കാലമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ കാര്യം മാത്രമാണ് നോക്കിയിരുന്നത്. അതേ സമയം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നത് ഗ്രഹാം തോര്‍പ്പ് ആയിരുന്നു.
ആഡംബര വാഹന നിർമ്മാതാക്കളായ ഗ്രാൻഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. ജീപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ ബ്രാൻഡാണ് ഗ്രാൻഡ് ചെറോക്കി. നിലവിൽ, പുതിയ പതിപ്പിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡീലർഷിപ്പ് വഴിയും വെബ്സൈറ്റ് മുഖാന്തരവുമാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. സാങ്കേതിക വിദ്യയിലും സുരക്ഷയിലും വൻ മാറ്റങ്ങളാണ് പുതിയ പതിപ്പിൽ കമ്പനി ഉൾക്കൊള്ളിച്ചിട്ടുള്ളത്. എയറോഡയനാമിക് ബോഡി സ്റ്റൈലും പുതിയ രൂപകൽപ്പനയുമാണ് മറ്റു മോഡലുകളിൽ നിന്നും ഗ്രാൻഡ് ചെറോക്കിയെ വ്യത്യസ്ഥമാക്കുന്നത്. മറ്റുള്ള പതിപ്പിനെക്കാൾ ഇത്തവണ സുരക്ഷാ സംവിധാനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കൂട്ടിയിടി മുന്നറിയിപ്പ്, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എമർജൻസി ബ്രേക്കിംഗ് സംവിധാനം, ഡ്രൈവർ മയങ്ങിയാലുള്ള മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഡ്രൈവിംഗ് അഡ്വാൻസ്ഡ് അസിസ്റ്റന്റ് സിസ്റ്റം, ആക്ടീവ് നോയിസ് കൺട്രോൾ സിസ്റ്റം, 5 സീറ്റുകളിലും സീറ്റ് ബെൽറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. Share FacebookTwitterWhatsAppEmail Prev Post ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി സൂര്യകുമാർ യാദവ്: പിന്നിൽ മുംബൈക്കാരനായ പരിശീലകന്‍റെ തന്ത്രങ്ങൾ Next Post റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല: സൗദി അറേബ്യ
ഇന്ധന വിലയിൽ കുറവ് തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 9 പൈസയും ഡീസലിന് 8 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 23 പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോൾ, ഡീസൽ വിലയിൽ ഏകദേശം രണ്ടുരൂപയുടെ കുറവാണ് ഉണ്ടായത്. ജനുവരി 12നു ശേഷം പെട്രോൾ, ഡീസൽ വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെയായി ശരാശരി മൂന്നര രൂപയോളം ലിറ്ററിന് കുറഞ്ഞു. അനുബന്ധ വാര്‍ത്തകള്‍ എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും വിൽക്കും; താത്‌പര്യപത്രം ക്ഷണിച്ച് കേന്ദ്ര‌സർക്കാർ ഇന്ധന വില താഴേയ്‌ക്ക്; പെട്രോൾ, ഡീസൽ വില വീണ്ടും കുറഞ്ഞു ബിക്കിനി ധരിച്ച് വന്നാല്‍ പെട്രോള്‍ ഫ്രീയെന്ന് പരസ്യം; പിന്നീട് സംഭവിച്ചത്! ഭാരത് പെട്രോളിയവും, എയര്‍ ഇന്ത്യയും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇനി എണ്ണക്കമ്പനികൾ അല്ലാത്തവർക്കും രാജ്യത്ത് പെട്രോൾ പമ്പുകൾ തുടങ്ങാം, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ഏതാനും മണിക്കൂറുകൾക്കുള്ളിൽ നീയെന്നോട് വിടപറഞ്ഞ് വിസ്‌മൃതിയുടെ കൂടാരത്തിലെ കൊച്ചുമുറിയിൽ അനിവാര്യമായ മയക്കത്തിലേക്ക് പോകുമല്ലോ. അതിനുമുമ്പായി നാമൊരുമിച്ച് ചിലവഴിച്ച ചുരുക്കം ചില നിമിഷങ്ങളെ ഒന്നോർത്തെടുക്കാൻ ശ്രമിക്കട്ടെ! ഓർമ്മകൾ കടലുപോലെയാണല്ലോ; എവിടെത്തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയില്ല. മനഃപൂർവ്വമല്ലാതെ എന്തെങ്കിലും ഞാൻ വിട്ടുപോയാൽ നീ സാദരം ക്ഷമിക്കുമല്ലോ! പുതുവത്സരാഘോഷങ്ങളുടെ ചൂടാറുംമുമ്പ് രണ്ടു ദശാബ്ദങ്ങളിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയോടെ കാശ്മീരിലും, മകരസംക്രാന്തിക്കിടയിലെ ബോട്ടപകടമായി ഗംഗാനദിയിലും ഒരുപാടുപേരുടെ മരണമെന്ന വാർത്ത എന്തിനാണ് ഈ വർഷത്തിന്റെ തുടക്കം തന്നെ നീ തന്നത്? അല്ലെങ്കിലും ഭൂമിയിലെ സ്വർഗ്ഗത്തിൽ കുറേനാളുകളായി അശാന്തി മാത്രമാണ് വിളയുന്നത്. കൂടെ നടക്കുന്നവൻപോലും തന്റെ ശത്രുവാണെന്നും നാളെയൊരിക്കൽ അവന്റെ നിറതോക്ക് നീളാൻപോകുന്നത് തന്റെ നെഞ്ചിനുനേരെയാണെന്നും വിശ്വസിക്കേണ്ട ഗതികേടിൽപെട്ടുപോയി അവിടത്തെ ജനത. ഒരു വരക്കിരുപുറം നിന്നുകൊണ്ട് ഒരമ്മപെറ്റമക്കൾ മരണത്തിന്റെ കണക്കുപുസ്തകത്തിൽ പുതിയപേരുകൾഎഴുതിച്ചേർക്കുന്നു. മനുഷ്യത്വത്തിന്റെ കണ്ണുകൾമൂടുന്ന ചോരയുടെ കട്ടപിടിച്ച ഇരുട്ടിനുമപ്പുറം ആയുധവ്യാപാരത്തിന്റെ കഴുകൻകണ്ണുകൾ 'ആന്ദ്രേ കലാഷ്നിക്കോവിന്' സ്തുതിപാടുന്നു. നീ വിടപറഞ്ഞകലുമ്പോൾ ഞാനിവിടെ ഒരു മൂലയിൽ ഭയപ്പാടോടെ നിൽക്കുകയാണ് സുഹൃത്തേ...ഡോക്‌ലയിലും, കാശ്മീരിലും തുടങ്ങി ഉത്തരകൊറിയവരെ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയത് ഇനിയും പെയ്തുതോർന്നിട്ടില്ല. ഓരോ യുദ്ധത്തിലും മരിച്ചുവീണത് ഏതോ ഒരമ്മ തേനും വയമ്പും കൊടുത്ത്, നെയ്യൊഴിച്ച് ചോറുകൊടുത്ത്, താരാട്ടുപാടി ഉറക്കിയ മക്കളല്ലേ? ഇനിയൊരു യുദ്ധമുണ്ടായാൽ 'അറേബ്യയിലെ എല്ലാ സുഗന്ധ'വും പോരാതെവരും ആ ചോരമണം മായാൻ. പ്രതീക്ഷ കൈവിടരുത് എന്നോർമിപ്പിച്ചാണ് പ്രിയകൂട്ടുകാരാ നീ കടന്നുപോകുന്നത്. ഏതാനും നാളുകൾമുമ്പ് നമ്മുടെയും അയൽക്കാരുടെയും സൈന്യങ്ങൾ മുഖാമുഖം നിന്നപ്പോൾ, മിടിപ്പുനിർത്താൻ മടിച്ച ഏതാനും ഹൃദയങ്ങൾ കനിവിന്റെ ഇത്തിരിവെളിച്ചത്തിനായി കൈനീട്ടി. അതിർത്തിക്കിപ്പുറെനിന്ന് നമ്മുടെ ദേശം ആ വിളികേട്ടു; ആ കുഞ്ഞുഹൃദയങ്ങൾക്കായി മാറുചുരന്നു. 'മെഡിക്കൽവിസ' എന്ന മേഘസന്ദേശത്തിന്റെ പിൻബലത്തിൽ അതിർത്തിക്കിപ്പുറം വന്നവരുടെ താളംതെറ്റിയ ആ മിടിപ്പുകൾ ചരകന്റെയും ശുശ്രുതന്റെയും പിന്മുറക്കാർ ഒരു ബീഥോവൻ സിംഫണിയായി മാറ്റി. ഇപ്പോൾ അവരുടെ ഹൃദയങ്ങൾ നമുക്കായിക്കൂടെയാകും മിടിക്കുന്നത്! അല്ലെങ്കിലും സ്നേഹത്തിന്റെ ചൂടിൽ വെണ്ണപോലുരുകിയ ചരിത്രമേ ഇന്നുവരെ മനുഷ്യൻ തീർത്ത അതിർവരമ്പുകൾക്കുള്ളൂ! രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങൾക്കുമപ്പുറം ഒരു ജനതക്ക് ഒരു ഭരണാധികാരിയെ സ്നേഹിക്കാൻ കഴിയുമെന്ന് 'സൂഷമ സ്വരാജ്' എന്ന പേര് പലവട്ടം ഓർമിപ്പിച്ചു. അമ്മയുടെ വാത്സല്യത്തെ ദൗർബല്യമായി കരുതിയവർ ഐക്യരാഷ്ട്രസഭയിൽ 'ഈനാം ഗംഭീർ' എന്ന സിംഹിണിയുടെ ഗർജ്ജനം കേട്ട് നടുങ്ങിയതും നീ ഞങ്ങൾക്ക് കാണിച്ചുതന്നു. രസം രസകരം ... 'എന്റെ മകനെ ഞാൻ സ്നേഹിച്ചിരുന്നു - അവൻ കണ്ണുതുറന്ന നിമിഷം മുതൽ നീ അതടച്ച നിമിഷം വരെ' (I loved my boy from the moment he opened his eyes till the moment you closed them), 'യുദ്ധമെന്നാൽ ചെറുപ്പക്കാർ മരിക്കുന്നതും വൃദ്ധർ സംസാരിക്കുന്നതു'മാണ് (War is young men dying and old men talking) എന്ന വാചകങ്ങളിലൂടെയെല്ലാം നമ്മെ ഒരുപാട് കാലം രസിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്ത അഭ്രപാളിയിലെ വിസ്മയമായിരുന്നു 'ട്രോയ്' എന്ന ചലച്ചിത്രം. എന്നാൽ തലപ്പൊക്കമൊട്ടും കുറയാതെ, അമരേന്ദ്രനും മഹേന്ദ്രനുമായി ബാഹുബലി എന്ന പോരാളി ആ ശ്രേണിയിലേക്ക് നിന്റെ കൈപിടിച്ച് എത്രവേഗമാണ് ഓടിക്കയറിയത്. അപ്പൻ കട്ടോണ്ടുപോയ 'ജിമിക്കികമ്മൽ' കടലേഴുംകടന്നു തരംഗമായി. കലിപ്പടക്കി കപ്പടിക്കാൻ നമ്മുടെ ചുണക്കുട്ടികൾ ഇപ്പോളും മൈതാനത്തുണ്ട്. അടിയോടടി പൊടിപൂരമായി രോഹിത് ശർമയും, വിജയങ്ങളോടെ 'വിരാട്'പുരുഷനും ഞങ്ങളെ ത്രസിപ്പിച്ചു. ഏട്ടനാണെങ്കിലോ മീശയെല്ലാം കളഞ്ഞു ഒടിയന്റെ മായക്കളികൾക്ക് ഞങ്ങളെ ക്ഷണിച്ചു. പക്ഷേ ലണ്ടനിലെ ലോക പാരാഅത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ സുന്ദർസിംഗ് ഗുർജാർ എന്ന പോരാളിയുടെ പുഞ്ചിരിയോളം സുന്ദരമായിരുന്നില്ല ഈ കാഴ്ചകളൊന്നുംതന്നെ. രാഷ്ട്രീയം മഹാശ്ചര്യം... നോട്ട്നിരോധനത്തിൽ കാലിടറുമെന്ന് കരുതിയവർക്കിടയിലേക്ക് ഉത്തർപ്രദേശിനെ തൂത്തുവാരി ബഹുദൂരം മുന്നേറിയ വർഷാദ്യത്തിൽ നിന്ന്, മോടി കാര്യമായി കുറയാത്തൊരു ജയത്തോടെ ഒരാൾ ഗുജറാത്തിലും പിടിച്ചുനിൽക്കുന്നതാണ് നീ വിടപറയുമ്പോൾ കാണുന്നത്. പക്ഷേ ഇതുവരെകണ്ടതൊന്നുമല്ല യഥാർത്ഥ കളിയെന്ന് കാണിച്ചുകൊടുക്കാൻ മഹാറാണിയിൽനിന്ന് മുത്തശ്ശിപ്പാർട്ടിയുടെ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി യുവരാജനും ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലേക്ക് നോക്കിയാൽ, എല്ലാമൊന്നും ശരിയാക്കിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ ശരിയാക്കാൻ നോക്കുന്നു പടനായകൻ - ഇടയ്ക്കു ചില വിക്കറ്റുകൾ തെറിച്ചെങ്കിലും. കാവിയും ചുകപ്പും കൊടികൾ പിടിച്ചവരുടെ അനുയായികൾ രക്തസാക്ഷികളുടെ സ്കോർബോർഡിൽ സമനില പാലിച്ചു. ഇതിനിടയിൽ 2G എന്നൊരു സംഭവം അനിക്സ്പ്രേയുടെ പരസ്യംപോലെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നപോൽപോയി . അയല്പക്കത്താണെങ്കിലോ അമ്മയുടെ ഓർമ്മകളിൽനിന്ന് R K നഗറിൽ ഒരു ദിനകരോദയം! ഉലകനായകനും, സ്റ്റൈൽമന്നനും കൂടി കളത്തിലിറങ്ങിയാൽ ബലേഭേഷ്! ഇങ്ങനെയൊക്കെയാണെങ്കിലും കോട്ടയത്തെ 'രണ്ടില' ഇളംകാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും ഇപ്പോളും ആടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണല്ലോ എന്റെ സുഹൃത്തേ പോകുമ്പോളും നീ ബാക്കിവെക്കുന്നത്! വാക്കുകൾ...വാക്കുകൾ തടിച്ച നിഘണ്ടുകളിൽ പഠിച്ച വാക്കുകളെയെല്ലാം തോൽപ്പിച്ച് 'യുവഭൂകമ്പം (youthquake)' 2017ന്റെ വാക്കായി. പക്ഷെ ഇതിനെപ്പറ്റി ആരെങ്കിലും കൂടുതലെന്തെങ്കിലും ചോദിച്ചാൽ ഞങ്ങൾ മലയാളികൾ പറയും OMKV. ഇത്രയുമാളുകൾക്ക് ഓടാൻപാകത്തിൽ കണ്ടം നമ്മുടെ നാട്ടിലിനി ബാക്കിയുണ്ടോ ആവോ? ഇതുകേട്ട് മടുത്തിട്ടാണോ എന്തോ; വെടിയുണ്ടകണക്കെ ഓടി നമ്മളെ വിസ്മയിപ്പിച്ച ഉസൈൻബോൾട്ട് എന്നൊരാൾ ഓട്ടം നിർത്തിയേക്കാം എന്ന് തീരുമാനിച്ചു. കണ്ണീരോർമ്മകൾ..... നിന്റെ മുൻഗാമി 'സുനാമി' എന്ന ഓമനപ്പേരിൽ ഒരു ക്രിസ്മസിന് വിളിക്കാതെ കയറിവന്നു. നീയാണെങ്കിലോ 'ഓഖി' എന്ന പേരിൽ മറക്കാനാകാത്ത ഒരുപാടു മുറിവുകൾ സമ്മാനിച്ച് മടങ്ങാൻ തിരക്കുകൂട്ടുന്നു. എന്തിനായിരുന്നു ഒരുപാട് കുടുംബങ്ങളുടെ ചുമരുകളിൽ കണ്ണീരോർമ്മകൾകൊണ്ടണിയിച്ച ഹാരവും പേറിയ ചിത്രങ്ങളെ പ്രതിഷ്ഠിക്കാൻ നീ ഇടവരുത്തിയത്? നിനക്കറിയാമല്ലോ എപ്പോഴും പേരുകൾ മാത്രമേ മായുന്നുള്ളൂ.. ഓർമ്മകൾ മായുന്നേയില്ല. ബാക്കിയാകുന്ന ആകാംഷകൾ.... ഒരാൺകുട്ടിയും പെൺകുട്ടിയും അഭിനന്ദനസൂചകമായി പരസ്പരം ആശ്ലേഷിച്ചതിന് അച്ചടക്കനടപടി നേരിട്ടുവെന്ന വാർത്ത നടുക്കത്തോടെയാണ് കേട്ടത്. നമ്മൾ ഇതേതു യുഗത്തിലേക്കാണ് പോകുന്നത്? അഭിനന്ദനത്തെ ആശ്ലേഷംകൊണ്ട് രേഖപ്പെടുത്തുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. കുറച്ചുകാലം മുൻപേ ജനിച്ചത് ഭാഗ്യമായെന്ന് തോന്നിപ്പോകുന്നു. അല്ലെങ്കിൽ എന്റെ കൊച്ചുസന്തോഷങ്ങളിൽ പങ്കുചേരുകയും, പെണ്ണുടലിന്റെ അപരിചിതത്വമേതുമില്ലാതെ, സൗഹൃദമെന്ന ഊഷ്മളതയുടെ കംബളമണിഞ്ഞ് എന്തിനുമേതിനും കൂടെനിന്ന പെൺസുഹൃത്തുക്കളേ - നിങ്ങളെ ഞാനൊരിക്കലും ഓർത്തുവെക്കുകപോലുമില്ലായിരുന്നു! മെർസലും, എസ് ദുർഗയും മുതൽ പദ്മാവതിവരെ കത്രികക്കിരയായി. തന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻതുമ്പത്ത് അവസാനിക്കുന്നു എന്ന് കലാകാരന്മാരെയും, വെട്ടിയെറിയാവുന്നതല്ല അഭിപ്രായങ്ങളെന്നു ദന്തഗോപുരവാസികളെയും മനസ്സിലാക്കിക്കുന്നതിൽ സുഹൃത്തേ നീ പരാജയപ്പെട്ടു. കത്രികപ്രയോഗം മുന്നിൽനിന്ന് നയിച്ചൊരാൾ സ്ഥാനമൊഴിഞ്ഞതിനുശേഷം, ഭാരതസംസ്കാരം ഉച്ചൈസ്തരം വിളംബരംചെയ്യുന്നൊരു ചലച്ചിത്രത്തിലൂടെ, ആദർശമെന്നത് സൗകര്യംപോലെ എടുത്തണിയാനും ഊരിമാറ്റാനുമുള്ള ഒരു മേൽവസ്ത്രമാണെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചു. ബ്ലോഗറുടെ സന്തോഷങ്ങൾ.. കാറ്റോ വെളിച്ചമോ കടക്കാതെ കിടന്നിരുന്ന 'വഴിയോരക്കാഴ്ചകൾ' എന്നൊരു ബ്ലോഗുണ്ടായിരുന്നു. വെറുംവെറുതെ എഴുതുന്ന പ്രജിത്തെന്ന കൂട്ടുകാരൻ തന്ന ബലത്തിൽ പിന്നെയും എന്തൊക്കെയോ ഞാൻ കുത്തിക്കുറിക്കാൻ ശ്രമിച്ചു. വിടപറയുംമുൻപേ നീയെനിക്കു തന്ന ഏറ്റവുംനല്ല സമ്മാനം ഇതിലെ പോസ്റ്റുകൾ ബ്ലോഗ്‌ലോകത്ത് പയറ്റിത്തെളിഞ്ഞ രണ്ടുപേർ വായിച്ചുവെന്നതാണ് - 'കോളാമ്പി'യുടെ കഥാകാരൻ ശ്രീ. സുധി അറയ്ക്കലും, ഒരേയൊരു ശിവനന്ദ ചേച്ചിയും. ഈ പൊട്ടക്കുറിപ്പുകൾ ക്ഷമയോടെ വായിച്ച് നല്ലവാക്കുകൾ കോരിയിട്ടു സുധി; ശിവച്ചേച്ചിയോ കമന്റുകളിൽ കവിതയുടെ മായികവശ്യത നിറച്ചു. ജീവനും ശ്വാസവും എഴുത്ത് തന്നെയായ ഇവരെപ്പോലുള്ളവരുടെ വാക്കുകൾ പിച്ചവെച്ചുനടക്കാൻ പഠിക്കുന്നവന് നൽകുന്ന ആത്മവിശ്വാസം പറവതിലെളുതല്ല നിശ്ചയം! ആകെ ഒരു പേടിയേ ശേഷിക്കുന്നുള്ളൂ - ഇനി 'അറക്കൽ ബീവി' ആരാണെന്നു ആരെങ്കിലും എന്നോട് ചോദിച്ചാൽ അറിയാതെ 'അത് മ്മ്‌ടെ സുധീടെ കെട്ട്യോളായിരിക്കും' എന്നെങ്ങാൻ പറഞ്ഞുപോകുമോയെന്ന്. ഇനി അങ്ങനെയെങ്ങാൻ സംഭവിച്ചാൽ ഹൃദയകല്ലോലിനി ക്ഷമിക്കുമെന്നു കരുതട്ടെ (എന്താണ് ഹൃദയകല്ലോലിനിക്കിവിടെ കാര്യമെന്ന് സംശയിക്കുന്നവർ നേരിട്ട് കോളാമ്പിയിൽ പോയി സംശയനിവൃത്തി വരുത്താനപേക്ഷ) ബാക്കിവെച്ച ആ ചോദ്യം.... കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നതടക്കം ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നല്കിയിട്ടാണ് നീ വിടപറയുന്നത്. പുതിയ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. പക്ഷെ ഒരേ ഒരുചോദ്യം ഉത്തരംകിട്ടാതെ ഇപ്പോളും ചെവിയിൽ മുഴങ്ങുന്നു. അത് മറ്റൊന്നുമല്ല...... "നീ എന്തിനാടാ ചക്കരേ അച്ചൻപട്ടത്തിന് പോയത്?" ഒടുവിൽ വിട.... ഇനിയുമൊരുപാട് കാര്യങ്ങൾ നിന്നോട് പറയണമെന്നുണ്ട്. പക്ഷേ ഇതെല്ലാം വായിക്കാൻ നിനക്ക് സമയംതികയുമോ എന്ന് സംശയമുള്ളതുകൊണ്ട് കത്ത് ചുരുക്കുന്നു. നീയിപ്പോൾ അങ്ങുദൂരെ പടിഞ്ഞാറൻ ചക്രവാളത്തിൽ ദേഹി ദേഹത്തെ വേർപെടുന്നതിനു മുൻപായുള്ള സമുദ്രസ്നാനത്തിലായിരിക്കും. നന്ദി കൂട്ടുകാരാ, നിറമുള്ള ഒരുപാടോർമ്മകൾക്ക്. ഇനി നീ സുഖമായുറങ്ങുക.... ശുഭയാത്ര നേരുന്നു. സസ്നേഹം വഴിയോരക്കാഴ്ചകൾ (ഒപ്പ്) Categories: പലവക Continue reading Thursday, 21 December 2017 പടവലങ്ങയുടേതും ഒരു വളർച്ചയല്ലേ? Posted By: Unknown 10:58 pm 2 Comments കഴിഞ്ഞദിവസം യാദൃശ്ചികമായി കവി ശ്രീ. പാലായെപ്പറ്റി ഒരു ലേഖനത്തിൽ പരാമർശിച്ചത് വായിക്കാനിടയായി. നാമെല്ലാം അദ്ദേഹത്തെ ഓർക്കുന്നത് പ്രസിദ്ധമായ 'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍' എന്ന വരികളിലൂടെയാണല്ലോ! വരികളുടെ ഇഴനാരിടകീറി അർത്ഥം വ്യാഖാനിക്കാനറിയാത്തൊരാളെന്ന നിലക്ക് അത്തരമൊരു സാഹസത്തിന് മുതിരുന്നില്ല. പക്ഷേ കേരളത്തിൽ ജനിച്ചു വളരുകയും, ഉപജീവനാർത്ഥം അന്യദേശത്തുവന്നിട്ടും ദിവസത്തിൽ പലവട്ടം കേരളത്തിൽ പോയിവരുകയും ചെയ്യുന്ന (മനസ്സിന്റെ യാത്രയാണ് ഉദ്ദേശിച്ചത്) ഒരാളെന്ന നിലക്ക് കേരളത്തിന്റെ വളർച്ചയെ സ്വന്തം കണ്ണുകൊണ്ട് ഒന്ന് കാണാൻ ശ്രമിക്കുകയാണ്. ഓർമയുടെ ചിറകിലേറി പിന്നോട്ടുപറക്കാൻ ശ്രമിക്കുമ്പോൾ തിരശീല നീക്കി വ്യക്തമായ ഫ്രെയിമിൽ എത്തിനോക്കുന്നത് വീടിനോടു ചേർന്നുള്ള പറമ്പുകളിലും, അമ്പലത്തോടു ചേർന്നുമെല്ലാം ഉണ്ടായിരുന്ന വലിയ 'കുള'ങ്ങളാണ്. അവയിലാണ് ബാല്യത്തിൽ ആശങ്കകളേതുമില്ലാതെ അവധിക്കാലം മുഴുവൻ തിമിർത്തുകുളിച്ചത്. മഴക്കാലത്ത് കരകവിഞ്ഞൊഴുകിയപ്പോൾ കൗതുകത്തോടെ നോക്കിനിന്നതും, കളികളുടെയും, കൊച്ചുകൊച്ചു അടിപിടികളുടെയും ബാക്കിത്തുകകളായ പരുക്കുകൾ മീൻ കൊത്താൻ പാകത്തിൽ കഴുത്തറ്റം വെള്ളത്തിൽനിന്നതും, എത്രയൊക്കെ കള്ളംപറഞ്ഞാലും ചുവന്നുകലങ്ങിയ കണ്ണുകൾ പറഞ്ഞ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ, വാങ്ങിക്കൂട്ടിയ അടികളും, ഇന്നലെയെന്നതുപോലെ ഓർമയിൽ പച്ചപിടിച്ചുകിടക്കുന്നു. കേരളത്തിന്റെ വളർച്ചക്കൊപ്പം ആ കുളങ്ങൾ നികന്നെങ്കിലെന്താ പായലിന്റെ പച്ചപ്പിനു പകരം മനോഹരമായ ടൈൽ വിരിച്ച നീന്തൽക്കുളങ്ങൾ പകരം വന്നല്ലോ! വെളിച്ചെണ്ണയുടെയും സോപ്പിന്റെയും പിന്നെ എന്തെല്ലാമിന്റെയോ ഒക്കെ മണമായിരുന്നു കുളത്തിലെ വെള്ളത്തിന്; ഇപ്പോൾ അതിന് ബദലായി ക്ലോറിൻ സുഗന്ധം മാത്രം പരത്തുന്ന വെള്ളം ടാങ്കറിൽകൊണ്ടു നിറക്കുന്നുണ്ട്. ഇടക്കിടക്ക് വന്നുപോകുന്ന ജലദോഷമാണ് വെള്ളത്തിൽക്കളികളുടെ ഓർമ്മകൾ പുതുക്കാറുള്ളത്. അന്ന് അമൃതാഞ്ജന്റെ മണമുള്ള പുട്ടുകുറ്റിയിൽ നിന്നുയരുന്ന ആവിയിൽ മുഖംചേർത്ത് കരിമ്പടത്തിന്റെ അകമ്പടിയോടെ ഇരുപ്പുറപ്പിച്ചാണ് ഈ അതിഥിയെ വന്നവഴി തിരിച്ചയക്കാറുള്ളത്. ഇപ്പോൾ മൂന്നുമുതൽ അഞ്ചുദിവസംവരെ നീളുന്ന ആന്റിബയോട്ടിക് പ്രയോഗമാണ് പഥ്യം. വെട്ടുമ്പോൾ കടുംവെട്ടുതന്നെ ആകട്ടേന്നുവെച്ചു! കറ്റമെതിക്കൽ, നെല്ലുണക്കൽ, പുഴുങ്ങൽ, അത് മില്ലിൽ കൊണ്ടുപോയി കുത്തൽ, അരി തരംതിരിച്ച് മരപ്പെട്ടിയിലിട്ടുവെക്കൽ തുടങ്ങി വീട്ടിലുള്ള മുതിർന്നവരുടെ ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങളുടെ ഈ തലമുറ 'റെഡിമെയ്‌ഡ്' അരി എന്ന സൂത്രംകൊണ്ട് ഒഴിവാക്കിക്കൊടുത്തു. വെറുതെ തരിശ്ശിടേണ്ടല്ലോ എന്നുകരുതി ആ പാടത്ത് അപ്പുറത്തെ കുന്നിടിച്ച കുറച്ചു മണ്കുകൊണ്ടിട്ടു നിരപ്പാക്കി, നിരപ്പായ തറക്കൊരു അലങ്കാരമായി ഒരു വലിയ കെട്ടിടവും വെച്ചു. ആ കെട്ടിടത്തിന്റെ താഴെനിലയിലുള്ള മെഡിക്കൽസ്റ്റോറിൽനിന്നാണ് അദ്ധ്വാനമില്ലാതെ 'ഫ്രീ' ആയി ഇരിക്കുന്ന വീട്ടിലെ മുതിർന്നവർക്കുള്ള ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ മരുന്ന് ഞങ്ങൾ വാങ്ങിക്കൊടുക്കാറ്. ബ്ളാക്ക് ഓക്‌സൈഡ് തേച്ചുമിനുക്കിയ തറയിൽനിന്ന് ഗ്രാനൈറ്റിന്റെ തറയിലേക്കുമാറിയപ്പോൾ ബോണസ്സായി ഒരു കാൽവേദന കൂടെക്കിട്ടി. ചെരുപ്പിടാതെ മണ്ണിൽ ചവിട്ടി കുറച്ചുനടന്നുനോക്കാൻ തല നരച്ചവർ ഉപദേശിച്ചെങ്കിലും, തറയിലും, പ്ലേറ്റിലും മുതൽ മറ്റൊരാൾ ഉപയോഗിച്ച സോപ്പിലുംവരെ ബാക്ടീരിയയുണ്ടെന്ന് ടി.വി.യിൽ നിന്ന് മനസ്സിലാക്കിയതുകൊണ്ട് ഹാൻഡ് വാഷും ലെഗ് വാഷുമെല്ലാം ഇട്ടു കൈകാലുകൾ നന്നായൊന്നുകഴുകി അനങ്ങാതിരുന്നു. ആ വെള്ളം മണ്ണിലൂടെ ഊർന്നിറങ്ങി അതിലടങ്ങിയിരിക്കുന്നതെല്ലാം നാളെ എന്റെ തീൻമേശയിലെ വിഭവങ്ങളിലൂടെ എനിക്കുതന്നെ തിരിച്ചുകിട്ടും. എൻഡോസൾഫാൻ എന്നുകേട്ടിട്ടു പേടിക്കാത്ത നമ്മളോടാണോ കളി അല്ലേ? ഈ തലമുറ കിലോമീറ്ററുകൾ നടന്നുകൂട്ടിയ കഥകൾ മക്കളോട് പറയാറില്ല. കാരണം നടക്കാൻ ഞങ്ങൾ മറന്നുപോയിരിക്കുന്നു. 'ഹോം ഡെലിവെറി' തുടങ്ങിയതിൽപ്പിന്നെ കടയിൽപ്പോയി ഭാരം ചുമന്ന് തളരാറില്ല. അടുത്തെവിടെയെങ്കിലും പോകണമെങ്കിലും വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന ഇരുചക്ര/നാലുചക്ര വാഹനത്തിലേക്കാണ് നോട്ടം പോകാറുള്ളത്. അല്ലെങ്കിലും എന്തു ചൂടാണ്? പത്തടി വെക്കുമ്പോളേക്കും തളർന്നുപോകുന്നു. ചൂട് ക്രമാതീതമായി കൂടാൻകാരണം 'ആഗോളതാപന'മാണെന്നും വാഹനപ്പെരുപ്പം അതിനൊരു കാരണമാണെന്നുമൊക്കെ ഇടയ്ക്കു പാത്രത്തിൽ വായിക്കാറുണ്ട്. 'ഹരിതഗൃഹപ്രഭാവം' എന്ന വിഷയമൊക്കെ ഇപ്പോളും കുട്ടികൾ ഇമ്പോസിഷൻ എഴുതാറുണ്ടോ ആവോ! നടത്തം കുറച്ചു കുറവാണെങ്കിലും ഓട്ടത്തിൽ പിന്നോക്കം നിൽക്കാറില്ല - അതു ജിംനേഷ്യത്തിലെ ട്രെഡ്മില്ലിൽ ആയത് ഒരു കുറവായിക്കാണേണ്ട ആവശ്യമുണ്ടോ? നാട്ടിലെ പലരേയും പരിചയപ്പെട്ടത് ആൽത്തറയിലെ സായാഹ്നചർച്ചകളിലും, യൂത്ത് ക്ലബ്ബിലെ മത്സരങ്ങൾക്കിടയിലും, അമ്പലത്തിലെ ഉത്സവത്തിനും, അമ്പുപെരുന്നാളിനുമൊക്കെയായിരുന്നു. അങ്ങനെ പരിചയപ്പെട്ടവരിൽ പലരുമാണ് പഞ്ചായത്ത് ലൈബ്രറിയിലെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തുതന്നത്. വിവാഹമോ, മരണമോ പാലുകാച്ചലോ, പേരിടലോ എന്തുമായിക്കോട്ടെ, കസേര പിടിച്ചിടലും, സദ്യ വിളമ്പലും തുടങ്ങി പന്തൽപൊളിച്ച് വണ്ടിയിൽ കയറ്റുന്നതുവരെയുള്ള ഉത്തരവാദിത്തം നമ്മൾ നാട്ടുകാർക്കാണ് എന്ന് പഠിപ്പിച്ചതും വേറാരുമല്ല. ജോലികഴിഞ്ഞു വൈകിവന്ന സഹോദരിമാരെ ഇരുട്ടത്ത് വീടുവരെ ഒറ്റക്കുപോകാൻവിട്ടിട്ട് എന്തെങ്കിലും അപകടം സംഭവിച്ചാൽ പിന്നെ നാട്ടുകാരെന്നുപറഞ്ഞു ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്നോർമ്മിപ്പിച്ചതും അവരിലാരോക്കെയോ ആയിരുന്നു. ഇന്നും സൗഹൃദകൂട്ടായ്മകൾ സജീവമായുണ്ട്, അത്തരം കൂട്ടായ്മകളിൽ ഞങ്ങൾ കാര്യങ്ങൾ 'ഷെയർ' ചെയ്യാറുണ്ട്, ഇഷ്ടപ്പെട്ടാൽ 'ലൈക്ക്' അടിക്കാറുണ്ട്, എല്ലാത്തിനുമുപരി ക്യാമറയുടെ ഒളിച്ചുനോട്ടത്തിൽ കിട്ടിയ സ്വന്തം സഹോദരിയുടെ കുളി മുതൽ മനുഷ്യനെ പച്ചക്കു കത്തിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ 'വൈറൽ' ആക്കാറുമുണ്ട്. എല്ലാത്തിനുംമുമ്പ് ഒരു # കൊണ്ട് മുദ്രണം ചെയ്യുന്നതത്രെ ഇന്നിന്റെ ശരി! 44 നദികൾ നൽകുന്ന ജലസമൃദ്ധിയിൽ അഹങ്കരിച്ചിരുന്ന ഒരു യൗവ്വനകാലം കേരളത്തിനുണ്ടായിരുന്നു. ഇന്ന് കുടിവെള്ളടാങ്കറുകൾ തലങ്ങും വിലങ്ങും പായുന്ന അവസ്ഥയിലേക്ക് നമ്മുടെ നഗരങ്ങൾ മാറിയെങ്കിലും, വെള്ളവുമായി ബന്ധപ്പെട്ട മറ്റൊരു മേഖലയിൽ നമ്മൾ അതിവേഗം വളർന്നുകൊണ്ടേ ഇരിക്കുന്നു. ഏതാനും വർഷങ്ങൾ മുമ്പുവരെ ചില പ്രത്യേക വിശേഷാവസരങ്ങളിൽമാത്രം - അതും കുട്ടികൾ കാണാതെ - ചിലപ്പോൾ തലയിൽ മുണ്ടിട്ട്, അല്ലെങ്കിൽ രഹസ്യകേന്ദ്രത്തിൽ ഒത്തുകൂടി മാത്രം കഴിച്ചിരുന്ന ഒന്നായ മദ്യം ഇന്ന് സാമൂഹികമായ ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ് എല്ലാ ചടങ്ങുകളിലേയും വിശിഷ്ടാതിഥിയായി മാറിക്കഴിഞ്ഞു. മദ്യത്തിന്റെ സാമ്പത്തികശാസ്ത്രം നന്നായറിയുന്ന എല്ലാ സർക്കാരുകളും ഈ അതിഥിക്ക് പട്ടുപരവതാനി വിരിക്കുകയും ചെയ്യുന്നു. സ്കൂളിൽനിന്ന് തുടങ്ങി, ആശുപത്രികിടക്കയിലോ ഡീ-അഡിക്ഷൻ സെന്ററിലോ ആണ് ഈ ശീലം ചെന്നവസാനിക്കുന്നത്. ചിലർ 'അതുക്കും മേലെ' ഒരുനുള്ള് പൊടിയിലോ ഒരു പുകയിലോ ഭ്രാന്തമായ, ചരടുകളില്ലാത്ത ആനന്ദത്തെ പുൽകുന്നു. ഉയരുന്ന ഇത്തരം ആസക്തികളും, കെട്ടുപൊട്ടുന്ന കുടുംബബന്ധങ്ങളും തമ്മിലൊരു ഏണിയും പാമ്പും കളി തുടങ്ങിയിട്ടൊരുപാടുനാളായി. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികമാർ വരെ കാമഭ്രാന്തിനിരയാക്കപ്പെടുന്ന സമൂഹത്തെനോക്കി ഉയരുന്ന പുകച്ചുരുളുകൾക്കപ്പുറം ഒരുകൂട്ടം ചെറുപ്പക്കാർ ചിരിച്ചുകൊണ്ടേ ഇരിക്കുന്നു. മുൻ തലമുറ അവരെ ഹിപ്പികളെന്നു വിളിച്ചു. ഇന്നിന്റെ വിളിപ്പേര് എന്താണോ എന്തോ? ജനങ്ങളുടെ പ്രതികരണശേഷി എന്നത് ആരോഗ്യമുള്ളൊരു സമൂഹത്തിന്റെ അളവുകോലാണ്. ഇന്നലെയുടെ പ്രതികരണശേഷി സ്കൂളിൽ നിന്നു മുങ്ങി സിനിമക്കുകയറിയ കുട്ടികളെ തിരിച്ചു ഹെഡ്മാഷുടെ അടുത്തെത്തിച്ചതിലും, കൈക്കൂലി വാങ്ങിച്ച ഓഫീസറെ ചെരുപ്പുമാല അണിയിച്ചതിലും, കുളിക്കടവിൽ ഒളിഞ്ഞുനോക്കിയവനെ കൈകാര്യം ചെയ്തതിലും ഒതുങ്ങിയെങ്കിൽ, ഇന്നിന്റെ യുവത്വം അതിന്റെ പതിന്മടങ്ങു ശേഷിയോടെയാണ് പ്രതികരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്നുപറഞ്ഞ മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് ആക്രമിക്കാനും, പാർവതി-കസബ-ജൂഡ് പോലുള്ള അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടാനും, ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയുമെല്ലാം തിരഞ്ഞെടുപ്പുവിഷയങ്ങളിൽ ആധികാരികതയോടെ പ്രതികരിക്കാനും വേണ്ടി സൈബർലോകം ഒരു പോർമുറിയാക്കി മാറ്റുകയാണ്. അതിരില്ലാത്ത അവകാശങ്ങൾക്കായി നടുറോട്ടിൽ ചുംബനസമരം നടത്തി ഭരണകൂടങ്ങളെ പ്രകമ്പനം കൊള്ളിക്കുവാനും കഴിഞ്ഞു. ഇത്രയും വലിയ വിഷയങ്ങളിൽ ഇടപെടുന്ന തിരക്കിൽ ജിഷ,സൗമ്യ, നിർഭയ തുടങ്ങിയ മുഖമില്ലാത്ത ചില പേരുകൾ മറന്നുപോകുന്നത് തികച്ചും സ്വാഭാവികം മാത്രം. അതെ നമ്മൾ വളരുകയാണ്; 'ആറുകളൊഴുക്കു തിരയുകയും, ആവണികൾ കുളിരുതിരയുക'യും ചെയ്യുന്ന ഒരു കറുത്ത കാലത്തിലേക്ക്! സഹ്യന്റെ ശിഖരം തകർത്തും, ഭൂമിയുടെ മാറുപിളർന്നും, നിളയെ മണലാരണ്യവും, പെരിയാറിനെ കാളിന്ദിയുമാക്കിയും പടവലങ്ങയെപ്പോലെ നേരെ കീഴോട്ട്. ഇരുട്ടിൽനിന്നും കൂരിരുട്ടിലേക്കുള്ള ഈ വളർച്ചയുടെ വേഗം നമ്മളെ ഭ്രാന്തുപിടിപ്പിക്കാതിരിക്കട്ടെ! നാളെയുടെ തലമുറ നമ്മെ ശപിക്കാതിരിക്കട്ടെ. പിൻകുറിപ്പ്: ബ്ലോഗിന്റെ കാണാമറയത്തിരുന്ന് ആശങ്കകൾ വെർച്വൽ ലോകത്ത് പങ്കുവെക്കുന്ന ലേഖകനും ഈ പറഞ്ഞ വളർച്ചയുടെ ഉപോല്പന്നംതന്നെ എന്നത് നിഷേധിക്കുന്നില്ല! Categories: പലവക Continue reading Thursday, 14 December 2017 ലക്ഷണത്തെ ചികിൽസിച്ചു. പക്ഷേ രോഗം ഇല്ലാതായോ? Posted By: Unknown 10:39 am Leave a Reply ഏകദേശം ഒന്നര വർഷം മുൻപ് ജിഷ എന്ന സഹോദരിയെ മനുഷ്യത്വത്തിന്റെ കണികപോലുമില്ലാതെ പിച്ചിച്ചീന്തിയ അമീറുൽ ഇസ്ലാം എന്ന പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞു; ഇനി ശിക്ഷ വിധിക്കലിന്റെ സാങ്കേതികതകൾ മാത്രം ബാക്കി (മേൽക്കോടതികളിൽ അപ്പീൽ എന്ന പഴുത് ബാക്കിയുണ്ടെന്ന് വിസ്മരിക്കുന്നില്ല). തീർച്ചയായും നല്ല കാര്യം! പക്ഷേ ഈ സംഭവത്തിൽനിന്ന് ഒരു സമൂഹമെന്ന നിലയിൽ നാമെന്തെങ്കിലും പഠിച്ചോ എന്ന സംശയം ഇനിയും ബാക്കി. 'സഹോദരിക്ക് ഒരു അശ്രുപൂജ' എന്ന കുറിപ്പിൽ മുൻപ് പങ്കുവെച്ച ആശങ്കകളും ആത്മനിന്ദയും ഇപ്പോഴും നിലനിൽക്കുന്നു എന്ന് വേദനയോടെ തിരിച്ചറിയുന്നു. അതെ....വ്യക്തികൾ മാറുന്നു. വ്യവസ്ഥിതികൾ മാറുന്നതേയില്ല! Categories: പലവക Continue reading Tuesday, 12 December 2017 ചില 'സ്വച്ഛ്ഭാരത്' ആശങ്കൾ Posted By: Unknown 9:42 pm Leave a Reply അടുത്തിടെ ഒരു ടിവി ചർച്ചയിൽ ഒരു നേതാവ് ആവേശത്തോടെ പറയുന്നതുകണ്ടു 'സ്വച്ഛ്ഭാരത്' പദ്ധതി സമ്പൂർണപരാജയമാണെന്ന്. പദ്ധതി പ്രഖ്യാപിച്ചവരുടെയോ, അതിനെ എതിർക്കുന്നവരുടെയോ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യാനല്ല വഴിയോരക്കാഴ്ചകൾ ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത് എന്നാദ്യമേ പറയട്ടെ. മറിച്ച് ഈ രാജ്യത്തെ ഒരു പൗരൻ എന്ന നിലയിലെ ആശങ്കകൾ പങ്കുവെക്കുകയാണ്. പൗരബോധമില്ലാത്ത ഒരു ജനതയും, അഴിമതിയിൽ കുളിച്ച ഒരു രാഷ്ട്രീയ/ഉദ്യോഗസ്ഥ സംവിധാനവുമുള്ള ഈ രാജ്യത്ത്, ഒരുപാട് പദ്ധതികളുടെ പരാജയങ്ങൾ നമ്മലെല്ലാവരും കണ്ടുമടുത്തതാണ്. പക്ഷേ വൃത്തിയുള്ള ഭാരതം എന്നത് ഒരു പദ്ധതിക്കപ്പുറം - മത, രാഷ്ട്രീയ, ആശയ ഭിന്നതകൾ മാറ്റിനിർത്തി ചിന്തിച്ചാൽ - നമ്മുടെയെല്ലാം സ്വപ്നവും, അവകാശവും, പ്രതീക്ഷയുമൊക്കെയല്ലേ? അങ്ങനെയെങ്കിൽ ഈ പദ്ധതി പരാജയപ്പെട്ടു എന്ന് സന്തോഷത്തോടെ ഉദ്‌ഘോഷിക്കുന്നവരുടെയുംകൂടി സ്വപ്നങ്ങളല്ലേ കരിഞ്ഞുപോകുന്നത്? സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾക്കുമപ്പുറം, മൂക്കുപൊത്താതെ നടന്നുപോകാൻ കഴിയാത്ത ഒരു തെരുവുപോലും നമ്മുടെ നഗരങ്ങളിലില്ലെന്നത് ലജ്ജയാൽ താഴ്ന്ന ശിരസ്സുമായേ നമുക്കാലോചിക്കാൻ കഴിയൂ. എന്തുകൊണ്ടാണ് നമുക്കുമാത്രം ഇത് സാധിക്കാത്തതെന്ന് വഴിയോരക്കാഴ്ചകൾ അല്പം ഉറക്കെ ചിന്തിച്ചുനോക്കി. ആ ചിന്തയുടെ കെട്ടുപൊട്ടിച്ചുകൊണ്ട് അതാ പറന്നുവരുന്നു ഒരു പ്ലാസ്റ്റിക്ബാഗ് - ഒരു ബൈക്ക് യാത്രികൻ നല്ല ഉന്നമെടുത്ത് ഒരു മാലിന്യക്കൂമ്പാരം ലക്ഷ്യമാക്കി ആഞ്ഞെറിഞ്ഞതാണ്. ആ ബാഗ് നിറയെ ഖരവും, ദ്രാവകവും മുതൽ ഇ-മാലിന്യങ്ങൾ വരെ അടങ്ങിയിരിക്കും. കുട്ടിക്കാലത്ത് കേട്ട ഒരു കഥയാണ് ഓർമവന്നത്. ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിമാരെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. അതിൻപ്രകാരം എല്ലാ മന്ത്രിമാരോടും, കൊട്ടാരത്തിലെ ഒരു ഇരുട്ടുമുറിയിൽ വെച്ചിരിക്കുന്ന ഒഴിഞ്ഞ ഭരണിയിൽ ഒരു പാത്രം നിറയെ പാൽ കൊണ്ടൊഴിക്കാൻ ആവശ്യപ്പെട്ടു. 'രാജശാസന കല്ലേപ്പിളർക്കും' എന്നാണല്ലോ ചൊല്ല്! മറിച്ചൊരു വാക്കുപോലും ഉരിയാടാതെ മന്ത്രിമാർ രാജശാസന ശിരസ്സാവഹിച്ചു. തന്റെ ഉത്തരവിന്റെ ഫലപ്രാപ്തി നേരിട്ടറിയാൻ പിറ്റേന്ന് രാവിലെ ഭരണി തുറന്ന രാജാവിന് കാണാൻകഴിഞ്ഞത് വെറും പച്ചവെള്ളം മാത്രം! എന്തായാലും മറ്റെല്ലാവരും പാൽ ഒഴിക്കുമ്പോൾ ഞാനൊരാൾ മാത്രം ഒരു പാത്രം വെള്ളമൊഴിച്ചാൽ രാജാവെങ്ങനെ അറിയാനാ എന്ന് ഓരോ മന്ത്രിയും ചിന്തിച്ചു. ഇതുതന്നെയല്ലേ നമ്മുടെ അടിസ്ഥാനപരമായ പ്രശ്നവും? നാമോരോരുത്തരും ഇതുപോലെ മാലിന്യസംസ്കരണമെന്നത് നമ്മുടെയൊഴിച്ച് ബാക്കിയെല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കരുതുന്നു. മറ്റുള്ളവരുടെ ആ ഉത്തരവാദിത്തത്തിലേക്ക് നമ്മുടെ ഒരു കൂട മാലിന്യംകൂടെ വന്നാൽ എന്തുണ്ടാകാനാ അല്ലെ? ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും മുതൽ അമ്മയുടെ മുലപ്പാൽവരെ വിഷമയമായ ഈ അവസ്ഥയെ പാടെ വിസ്മരിച്ചുകൊണ്ട് നമ്മൾ മതത്തെയും, രാഷ്ട്രീയത്തെയും, അന്യന്റെ അപഥസഞ്ചാരത്തേയും കുറിച്ചു ചർച്ചചെയ്തു, ഫ്രീ ഡാറ്റാ പാക്കിനുവേണ്ടി ക്യൂ നിന്നു, സെൽഫികൾ തുരുതുരാ എടുത്തുകൂട്ടി. കടയിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കൈയിൽ കരുതുന്നതും, പാർസൽ വാങ്ങാനൊരു പാത്രം കൊണ്ടുപോകുന്നതും അന്തസ്സിനു മോശമായി കണ്ടുതുടങ്ങിയ നമ്മുടെ തലമുറയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ഓർക്കുക; നമ്മളൊരുപാട് വൈകിക്കഴിഞ്ഞു ഇപ്പോൾത്തന്നെ. ഒരു 'ഓഖി' ഒന്ന് കടന്നുപോയപ്പോൾ കടലിൽനിന്ന് കരയിലേക്ക് കൊണ്ടുവന്നിട്ടത് 'വെറും' എൺപതുടൺ മാലിന്യമാണ്, പൂർണമായി നിർമാർജ്ജനം ചെയ്തെന്നു കരുതിയ രോഗങ്ങൾ പലതും തലപൊക്കുന്നു, ഒരു ചുമ വന്നാൽപോലും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ആന്റിബയോട്ടിക് പ്രയോഗം മാത്രമേ അത് ശമിപ്പിക്കുന്നുള്ളൂ. ദൃഷ്ടാന്തങ്ങൾ വ്യക്തമാണ്; അതിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ നമ്മുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടകളിലായിരിക്കും. മറക്കരുത് ഈ ഭൂമി നമ്മുടെ വരുംതലമുറകൾക്കുകൂടി അവകാശപ്പെട്ടതാണ്! സ്വച്ഛഭാരതം സത്യത്തിൽ തുടങ്ങേണ്ടത് നമ്മുടെ തെരുവുകളിൽനിന്നല്ല നാം ഓരോരുത്തരുടെയും മനസ്സുകളിൽനിന്നാണ്. വലിച്ചെറിയുന്ന മാലിന്യത്തിനൊപ്പം നാം വലിച്ചെറിയുന്നത് സമൂഹത്തോടുള്ള നമ്മുടെ കടമകൾ കൂടിയാണ് എന്ന് തിരിച്ചറിയുക. നാം വലിച്ചെറിയുന്ന ഈ മാലിന്യങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന അസുഖങ്ങൾ നമ്മുടെ വീട്ടിലേക്കുതന്നെയാണ് ക്ഷണംകൂടാതെ കടന്നുവരുന്നത്. ഈ മാലിന്യങ്ങൾ തിന്നുകൊഴുത്ത തെരുവുനായ്ക്കളാണ് നമ്മുടെ പിഞ്ചോമനകളെ കടിച്ചുകീറുന്നത്, എല്ലാത്തിലുമുപരി, ആവശ്യമില്ലാത്തതെന്തും വലിച്ചെറിയണമെന്ന ചിന്ത തന്നെയല്ലേ കൂണുപോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങൾ നമ്മോടു പറയുന്നത്? ഡെങ്കുവും, മലേറിയയും മുതൽ പന്നിപ്പനി വരെയുള്ള പുതിയതും പഴയതുമായ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആഗോളഭീമന്മാരുടെ പുതിയ മരുന്നുകൾ പരീക്ഷിക്കപെടുന്നത് നമ്മുടെ ഓരോരുത്തരുടെയും ദേഹത്തുതന്നെയാണെന്ന് നാമെന്തേ മറന്നുപോകുന്നു? ഞാൻമൂലം ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്വം എനിക്കാണെന്നും, മറ്റെല്ലാ അവകാശങ്ങളെയുംപോലെ ശുചിത്വമുള്ള പരിസരം എന്റെ അവകാശമാണെന്നും, മറ്റുള്ളവർക്ക് ശുചിത്വമുള്ള പരിസരം ഉണ്ടാക്കികൊടുക്കേണ്ടത് എന്റെ കടമയാണെന്നും ഉറച്ചുവിശ്വസിക്കുന്ന ഒരു സംസ്കാരം ഇവിടെ പൈജാതമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിലേക്കുള്ള ചെറിയ ചുവടുകൾ നമുക്കൊരുമിച്ചു വെക്കാം. മലിനീകരണത്തിന്റെ കെട്ടുപാടുകളിൽനിന്ന്, വൃത്തിയുടെ സ്വതന്ത്രമായ ആകാശത്തിലേക്ക് ഉയർന്നുപറക്കാൻ നമ്മുടെ ചിറകുകൾക്ക് കരുത്തുണ്ടാകട്ടെ! Categories: പലവക Continue reading Thursday, 7 December 2017 ഒരു ബസ്റ്റോപ് പുരാണം Posted By: മഹേഷ് മേനോൻ 4:09 pm 2 Comments 'പഠനം അഥവാ ഉഴപ്പ്' എന്ന പോസ്റ്റിൽ പറഞ്ഞതുപോലുള്ള ഒരുപാടു ദിവസങ്ങൾ ബസ് പിടിച്ച് കടന്നുപോയി. ഭക്ഷണവും ഉറക്കവും മാത്രം ശരിക്കു നടക്കുന്നുണ്ട്. സഹമുറിയൻ (പേര് വെളിപ്പെടുത്തുന്നില്ല) രാവിലത്തെ മല്പിടിത്തത്തിലൂടെ പ്രാതൽ ഇനി ഒരു തരിപോലും അകത്തേക്ക് കയറാത്ത വിധത്തിൽ തൊണ്ടവരെ അടിച്ചുകയറ്റിയാണ് ഞങ്ങൾക്കൊപ്പം ക്ളാസ്സിനു വരുന്നത്. ബസ് ഒരു ഗട്ടർ ചാടിയാൽ ഇതെല്ലാംകൂടെ പുറത്തേക്കു വരുമോ എന്നു ഞങ്ങൾ എന്നും ടെൻഷനാകാറുണ്ട്. ഇത്രയുമൊക്കെ ബുദ്ധിമുട്ടിയതിന്റെ അഹങ്കാരം ലവലേശമില്ലാതെ ക്ലാസ്സിൽ കയറുന്നതിനു മുൻപായി 'ലൈറ്റ്' ആയി രണ്ട് ഉഴുന്നുവട കൂടി അകത്താക്കി, അത് ആമാശയത്തിൽ എത്തുമെന്നുറപ്പാക്കാൻ ഒരു കാപ്പി കൊണ്ട് കുതിർക്കുക എന്നത് അദ്ദേഹം ഒരു ദിനചര്യയാക്കി മാറ്റി. ഇപ്രകാരം തൊഴിൽ നിയമങ്ങൾ എല്ലാംതന്നെ കാറ്റിൽ പറത്തിക്കൊണ്ട് സ്വന്തം വയറിനെ വിശ്രമിയ്ക്കാൻ അനുവദിക്കാതെ പണിയെടുപ്പിക്കുന്ന ആ പ്രകടനം കാണുന്ന ഞങ്ങളാകട്ടെ, LED ടിവിയെപ്പോലും നാണിപ്പിക്കുംവിധം 'ഫ്ലാറ്റ്' ആയ സ്വന്തം വയറിലേക്കുനോക്കി നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരുന്നു. അല്ലെങ്കിലും ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ! ഫീസ് കൊടുത്ത കാശാണെങ്കിൽ ഭണ്ഡാരത്തിൽ ഇട്ടതുപോലെ - ഒരു രൂപ പോലും തിരിച്ചെടുക്കാൻ ഓപ്ഷൻ നഹി ഹേ. അങ്ങനെ ആകെമൊത്തംടോട്ടൽ ബോറടിച്ച്, കൈയിൽ കാശുമില്ലാതെ ബാംഗ്ലൂരിന് ഭാരമായി നടക്കുന്ന കാലം. ഒരു ദിവസം ക്ലാസ് കഴിഞ്ഞ്, 'മിനിമം ബാലൻസ്' നിയമം എങ്ങാനും ബാങ്ക് പരിഷ്കരിച്ചിരിക്കുമോ, ആരെങ്കിലും തെറ്റായി നമ്മുടെ അക്കൗണ്ടിൽ കാശ് ഇട്ടുകാണുമോ എന്നെല്ലാം അറിയാമെന്നു കരുതി, ഞാൻ നേരെ ATM കൗണ്ടറിലേക്കു പോയി. സഹമുറിയർ മൂന്നുപേരും ആസ് യൂഷ്വൽ പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട് ബസ്റ്റോപ്പിലെ ഗ്രാനൈറ്റ് ബെഞ്ചിലും പുറകിലുള്ള അരമതിലിലുമായി ഉപവിഷ്ടരായി. അക്കൗണ്ടിൽ പണമില്ലാത്തവന് ATM കാർഡിട്ടാൽ പണം ലഭിക്കില്ല എന്ന കൊളോണിയൽ രീതികളെ തച്ചുടക്കാൻ ഒരു നക്സലൈറ്റായി മാറണോ, അതോ വല്ല പാർട്ടൈം ജോലിക്കുപോയി ഈ നവലിബറൽ ആശയങ്ങളോട് സമരസപ്പെടണോ എന്നുള്ള ചിന്താഭാരവുമായി ATM കൗണ്ടറിൽനിന്ന് തിരിച്ചു നടന്നുകൊണ്ടിരുന്ന എന്റെ കണ്ണ് അകലെനിന്നേ ബസ്റ്റോപ്പിലെ ഒരു കാഴ്ചയിലുടക്കി - മറ്റൊന്നുമല്ല ഒരു സുന്ദരമായ മുഖം. അമ്പെയ്യാൻ പോകുമ്പോൾ പക്ഷിയുടെ കണ്ണുമാത്രം കണ്ട അർജുനനെ വരെ തോൽപ്പിക്കുന്ന ഏകാഗ്രതയോടെ ആ മുഖം മാത്രം ലക്ഷ്യമാക്കി നടത്തിന് വേഗം കൂട്ടി. സ്റ്റോപ്പ് എത്തിയപ്പോളാണ് ശ്രദ്ധിച്ചത് കൂട്ടുകാർ മൂന്നുപേർ പിന്നിലെ മതിലിൽ തന്നെ ഇരിക്കുന്നുണ്ടെന്നും അവരുടെ കണ്ണുകൾ മറ്റെങ്ങുമല്ലെന്നും. അത് അവളായിരുന്നു - 'നമ്മൾ' സിനിമയിലെ നായിക രേണുക മേനോൻ! പണ്ട് 'നിറം' സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഞാൻ പഠിച്ച കോളേജിൽ വെച്ച് ശാലിനിയെ നേരിൽ കണ്ടതിൽപിന്നെ ഒരു നടിയെപ്പോലും ഇത്ര അടുത്ത് കണ്ടിട്ടില്ല. ആശ്ചര്യത്താൽ (ആക്രാന്തം എന്ന വാക്ക് അന്ന് നിഘണ്ടുവിൽ ഇല്ല) തുറന്ന വായ, വീടില്ലാത്ത ഈച്ചകൾ ഹൗസിംഗ് കോളനി കെട്ടാനുള്ള സ്ഥലമായി തെറ്റിദ്ധരിക്കണ്ട എന്ന് കരുതി അടച്ചുവെച്ചു. 'വാടാ നമുക്കുപോയി പരിചയപ്പെടാം' എന്നു പറഞ്ഞിട്ട് മൂന്നുപേർക്കും ഒരു താല്പര്യവും ഇല്ലാത്തപോലെ. ആകെ വരുന്ന മറുപടി 'അവൾക്കു ഭയങ്കര പോസാ നമ്മൾ നാണം കെടാൻ നിൽക്കണ്ട' എന്നാണ്. ഈ പറഞ്ഞ നാണം എന്ന സാധനം മരുന്നിനുപോലും കൈയിൽ ഇല്ലാത്തതുകൊണ്ട് വരുന്നതുവരട്ടെ എന്തായാലും ഒന്നു ശ്രമിച്ചുനോക്കാം എന്ന് ഞാനും കരുതി. ഇനി അഥവാ സംഗതി ഏറ്റില്ലെങ്കിലും ഉള്ള ചീത്തപ്പേര് പോകാതെ സൂക്ഷിച്ചു എന്ന് അഭിമാനിക്കാമല്ലോ! അർജുനൻ, ഫൽഗുനൻ, പാർത്ഥൻ എന്നീ ബ്രദേഴ്സിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, പെണ്ണുകാണാൻ വന്ന ചെക്കനോട് വീട്ടുകാരുടെ നിർബന്ധം സഹിക്കാതെ പെൺകുട്ടി എന്തെങ്കിലും ചോദിക്കുന്നപോലെ ഞാനും ചോദിച്ചു ഒരു സിമ്പിളായ ചോദ്യം - "രേണുകാമേനോൻ അല്ലേ?". ഉത്തരമൊന്നും വരാത്തതുകൊണ്ട് ആ ചോദ്യം ആവർത്തിച്ചത് കൂടാതെ, ഗുണ്ടിനു പിന്നാലെ മാലപ്പടക്കം എന്ന കണക്കിൽ കുറച്ചു ഉപചോദ്യങ്ങളുംഫിറ്റ് ചെയ്തു. രേണുക നിശബ്ദയായിരിക്കുന്ന ഓരോ സെക്കന്റിലും, 5 കശ്‌മലർ ചേർന്ന് എന്നെ കളിയാക്കികൊല്ലുന്ന ആക്ഷൻ സിനിമ മനസ്സിന്റെ 70mm സ്‌ക്രീനിൽ ഓടിക്കൊണ്ടിരുന്നു. ഒടുക്കം, തലക്കുചുറ്റും തുടർച്ചയായി മൂളിപ്പറന്ന കൊതുകിനെ എങ്ങനെയെങ്കിലും ഓടിക്കണമല്ലോ എന്ന ഭാവത്തെ അനുസ്മരിപ്പിക്കുംവിധം ഉത്തരം വന്നു "അതെ". സൂചി കയറ്റാൻ ഇടം നോക്കിയിരുന്നവന് ആനന്ദലബ്ധിക്കിനിയെന്തുവേണം? 'എവിടേക്കാ, എന്താ ഇവിടെ, ഷൂട്ടിങ്ങാണോ, എത്രനാൾ ഉണ്ടാകും, പുതിയ പടം ഏതാണ്' എന്നിങ്ങനെ തുരുതുരാ ചോദ്യങ്ങളുമായി കളം നിറഞ്ഞു കളിയ്ക്കാൻ തുടങ്ങി. ഇതേസമയം രേണുക മേനോൻ ഒരു ചോദ്യം തിരിച്ചു ഇങ്ങോട്ടും ഇട്ടു. "സിനിമാനടി ആയതുകൊണ്ടു മാത്രമല്ലേ നിങ്ങൾ ഇങ്ങനെ കളിയാക്കുന്നത്?". ഞാൻ ഇതുവരെ ചോദിച്ച ഏതു ചോദ്യമാണാവോ കളിയാക്കലായിത്തോന്നിയത് എന്നറിയാതെ, മഗ്രാത്തിന്റെ ബൗൺസർ കൊണ്ട നെഹ്‌റയെപ്പോലെ ഒരു നിമിഷം നിന്നെങ്കിലും, Mr. നിഷ്കളങ്കു ആയി 'ഞാനെപ്പോളാ കളിയാക്കിയത്' എന്ന പോയിന്റിൽ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു. രേണുകയുടെ ചൂണ്ടിയ വിരലിന്റെ തുമ്പത്ത് നോക്കിയപ്പോളാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്! 'നിങ്ങൾ' എന്നത് ബഹുമാനത്തോടെ എന്നെ വിളിച്ചതല്ല, മറിച്ച് എന്റെ തൊട്ടുപിന്നിലായി നിലയുറപ്പിച്ചിട്ടുള്ള - അഭിമാനം വിട്ടു കളിക്കരുതെന്ന് എന്നെ ഉപദേശിച്ച - എന്റെ കൂട്ടുക്കാരെയാണ് ഉദ്ദേശിച്ചതെന്ന്. അപ്പോൾ അതാണ് കാര്യം, ഞാൻ ഇല്ലാത്ത സമയത്ത് ഇവന്മാർ രേണുകയെ എന്തോ പറഞ്ഞു കളിയാക്കി. വെറുതെയല്ല ഒരുത്തരം കിട്ടാൻ ഞാൻ നിന്ന് വിയർക്കേണ്ടിവന്നത്. ദുഷ്ടന്മാർ! മനസ്സിനുള്ളിൽ ഞാൻ ഒരു 'ഹൾക്' ആയി മാറുകയും രേണുകാമേനോനു വേണ്ടി ഈ അല്പപ്രാണികളെ പലവട്ടം പപ്പടംപോലെ പൊടിക്കുകയും ചെയ്തു. നാക്കിന്റെ ശക്തി അപാരം തന്നെ - ഏതാനും നിമിഷങ്ങളിലെ സംഭാഷണംകൊണ്ടു മലപോലെ വന്നത് എലിപോലെ പോയി. തുടർന്ന് ബസ് വരുന്നതുവരെ ഒരു സിനിമാനടി എന്ന ജാഡ ഒന്നുമില്ലാതെ വളരെ സൗഹൃദത്തോടെ രേണുകാമേനോൻ സംസാരിച്ചു. 'കലാപക്കാതലൻ' എന്ന പുതിയ റിലീസ് എല്ലാവരും കാണണം എന്ന് പറഞ്ഞപ്പോൾ 'ഫ്രീ ടിക്കറ്റ് തരുമോ' എന്ന 100 കോടി വിലയുള്ള ചോദ്യം ചോദിച്ച് ഒരുത്തൻ ഞങ്ങളുടെ നിലവാരത്തിന്റെ അടിത്തറ രേണുകാമേനോന്റെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു. ആ സംഭവം നടന്നതിന് ശേഷം കുറേദിവസം ജീവിതത്തിൽ ഒരിക്കൽപോലും ഫോണിൽ വിളിക്കാത്ത കൂട്ടുകാരെവരെ വിളിക്കുകയും സംഭാഷണത്തിൽ തികച്ചും യാദൃശ്ചികമായി 'രേണുകാമേനോൻ കഥ' പറഞ്ഞുപോവുകയും ചെയ്തു. പിന്നീട് എപ്പോളൊക്കെ ഡോംളൂർ വഴി പോകേണ്ടിവന്നപ്പോളും അറിയാതെ നോട്ടം ആ ഗ്രാനൈറ്റ് ബെഞ്ചിലേക്ക് നീളാറുണ്ട്. വാൽകഷ്ണം: തിരിച്ചു റൂമിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തുവന്നു. തങ്ങൾ ചിരിച്ചപ്പോൾ രേണുകാമേനോൻ തിരിച്ചു ചിരിക്കാത്തതുകൊണ്ടു, പിന്നിലിരുന്നു കളിയാക്കി പ്രതികാരം ചെയ്യുകയായിരുന്നത്രെ നമ്മുടെ നായകർ. കളിയാക്കലിന്റെ ചില സാംപിൾസ് ഇങ്ങനെ - 'ഇവൾക്ക് ഓട്ടോ പിടിച്ചുപോകാൻ കാശില്ലാത്തതുകൊണ്ടാണ് ബസ്റ്റോപ്പിൽ വന്നിരിക്കുന്നത്', 'പാവം ഒരു കന്നഡക്കാരൻ പോലും ഇവളെ തിരിച്ചറിയുന്നില്ല', 'സിനിമ ഒന്നുമില്ലാത്ത നാണക്കേട് നാട്ടിലറിയണ്ട എന്നുകരുതി ബാംഗ്ളൂർ വന്നു നിൽക്കുകയാണ്' - രേണുകയുടെ കയ്യും ഞങ്ങളുടെ കവിളുകളും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടാകാഞ്ഞതിന് ദൈവത്തിനു നന്ദി പറഞ്ഞുപോയി. Categories: ബാംഗ്ലൂർ മെയിൽ Continue reading Tuesday, 5 December 2017 പഠനം അഥവാ ഉഴപ്പ് Posted By: മഹേഷ് മേനോൻ 8:59 pm Leave a Reply ഡോംലൂർ - HP, IBM മുതൽ മൈക്രോസോഫ്ട് വരെ ഓഫീസ് തുറന്നു വെച്ചിട്ടുള്ള സ്ഥലം. അവിടെയാണ് ഒടുക്കം ഞങ്ങൾ നാൽവർ സംഘം എത്തിപ്പെട്ടത്. ഇവിടെ ആകപ്പാടെ സെറ്റപ്പ് തരക്കേടില്ല - ആകെ 10 മണി മുതൽ 12 മണി വരെ മാത്രമേ ക്ലാസ്സുള്ളൂ. രാവിലെ 9 മണിയുടെ നേരിട്ടുള്ള ബസ് പിടിച്ചാൽ 9. 45 ആകുമ്പോളേക്കും അങ്ങെത്താം. 15 മിനുറ്റ് വായ്നോട്ടവും കഴിഞ്ഞു നേരെ ക്ലാസ്സിൽ കയറാം. ക്ലാസ് കഴിഞ്ഞു ബസ്റ്റോപ്പിൽ ഇരുന്നു നേരം കളഞ്ഞു ആടിപ്പാടി എത്തിയാലും 2 മണിക്കുള്ളിൽ വീട്ടിലെത്താം. ഊണ് കഴിഞ്ഞു സുഖമായി ഉച്ചമയക്കവും നടത്താൻ തടസ്സമില്ല. കാര്യങ്ങളുടെ കിടപ്പു ഇങ്ങനെ ആയതുകൊണ്ട് കൂടുതൽ ആലോചിച്ചില്ല അഡ്മിഷനും എടുത്തു, കാശും കൊടുത്തു. ദിവസങ്ങൾ പലതു കഴിഞ്ഞു. ഇസ്തിരിയിട്ട വസ്ത്രങ്ങൾ ധരിച്ചു, പോളിഷ് ചെയ്തു മിനുക്കിയ ഡിസ്‌കൗണ്ട് ഷൂവും (മനസ്സിലായില്ലേ? മജെസ്റ്റിക്കിലെ വില തുച്ഛം ഗുണം മെച്ചം സാധനം തന്നെ) ഇട്ടു, ഒരേപോലത്തെ ബാഗും തൂക്കി 4 പേർ 'അച്ഛൻ പറഞ്ഞു കൊച്ചിക്കു പോകാൻ ഏറ്റത്തിനു അങ്ങോട്ട് ഇറക്കത്തിന് ഇങ്ങോട്ടു' മോഡലിൽ പോയി വരുന്നു എന്നല്ലാതെ, എന്താണ് പഠിപ്പിക്കുന്നത് എന്ന് ഒരൽപ്പംപോലും മനസ്സിലാകുന്നില്ല. ക്ലാസ്സിൽ ആകെ ചെയ്യുന്നത് ഓരോ 5 മിനിട്ടിലും കോട്ടുവായ ഇട്ടു ശ്വാസകോശത്തിൽ ആവശ്യത്തിന് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നു എന്നതാണ്. പലപ്പോളും കോട്ടുവാ മറച്ചുപിടിക്കാൻ ശ്രമിച്ചു മുഖം ജഗതി ശ്രീകുമാർ കാണിച്ചപോലെ പുതിയ രസങ്ങൾ പ്രതിഫലിപ്പിക്കുന്നുമുണ്ട്. മരുന്നിനു പോലും ഒരു പെൺതരി ക്ലാസ്സിൽ ഇല്ല എന്നത് ഉറങ്ങാനുള്ള മറ്റൊരു പ്രചോദനം. എന്തായാലും ഡിഗ്രി കഴിഞ്ഞാൽ പിന്നെ എന്ത് പഠിക്കാൻ പോയാലും അത് വളരെ സീരിയസ് ആയിപഠിക്കും എന്ന പ്രതിജ്ഞയുടെ സ്റ്റാർട്ടിങ് തീയതി ഒരു കൊല്ലംകൂടെ മുന്നോട്ടു നീക്കാൻ തീരുമാനിച്ചു. പിന്നെ ആകെ ഒരാശ്വാസം രാവിലത്തെ ബസ് യാത്രയാണ്. ദൊഡ്ഡനെകുണ്ടി ഭൂമിയുടെ അറ്റം ആയതുകൊണ്ട് ബസിന്റെ സ്റ്റാർട്ടിങ് പോയിന്റ് നമ്മുടെ സ്റ്റോപ്പ് ആണ്. ബസ് നിർത്തുന്നതിനു മുൻപ് ചാടിക്കയറുക, സ്ത്രീകളുടെ റിസെർവ്‌ഡ്‌ സീറ്റിന്റെ അവസാന വരിയുടെ തൊട്ടുപിന്നിലുള്ള ജനറൽ സീറ്റ് കയ്യടക്കുക, നമുക്ക് ശേഷം ബസിൽ കയറുന്നവരെ പുച്ഛത്തോടെ നോക്കുക, ബാഗിന്റെ ഭാരം കൊണ്ടു വിഷമിക്കുന്ന ചെറുപ്പക്കാരികളുടെ ബാഗ് വാങ്ങിപ്പിടിച്ചു സഹായിക്കുക തുടങ്ങിയ കാൽപ്പനിക കലാരൂപങ്ങളിൽ, നാട്ടിൽനിന്ന് തന്നെ 'ഗപ്പ്‌' വാങ്ങിയിട്ടുള്ളതുകൊണ്ട് ഇവിടെയും മുന്നേറ്റം നിലനിർത്താൻ കഴിഞ്ഞു. ഇത്തരം പ്രകടനങ്ങൾ ഇമേജ് വർധിപ്പിക്കുകയും, തൽഫലമായി 'പ്രായം ചെറുപ്പം, ചാപല്യം സഹജം' വകുപ്പിൽപ്പെട്ട ചില കരിമിഴികൾ പതിവുള്ള അപരിചിതഭാവം മാറ്റി പാതി വിരിഞ്ഞ ചില പുഞ്ചിരികളും, ശബ്ദം പുറത്തുവരാതെ ചുണ്ടു മാത്രം അനക്കി ചില 'ഹായ് ' എന്നിവ നൽകുകയും, ബസിൽ കയറിയാൽ കൃത്യമായി നമ്മുടെ സീറ്റിന്റെ മുന്നിലെ സീറ്റിൽ തന്നെ വന്നിരിക്കുകയും ഒക്കെ ചെയ്യാൻ തുടങ്ങി. ആന്റിക്ലൈമാക്സ്: ഏറ്റവും നന്നായി ചിരിച്ചവൾ സ്ഥലത്തെ പ്രമുഖ റെഡ്‌ഡിയുടെ മകളാണെന്നും അയാളുടെ ശിങ്കിടികളുടെ കൈയിലെ മസിലിന്റെ വലിപ്പം പോലും നമ്മുടെ വിരിഞ്ഞ നെഞ്ചിനു ഇല്ലെന്നും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ ബസ്സിലെ സാഹസങ്ങൾ ഒഴിവാക്കുകയും നമ്രശിരസ്കനായി പിന്നിലെ സീറ്റിലേക്ക് മാറുകയും ചെയ്തു. 'പെൺമണിമാരുടെ കരിമിഴി കണ്ടാൽ നെഞ്ചിനകത്തൊരു തരികിടതാളം' എന്ന ലൈനിൽ നിന്ന് 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം' എന്നത് ആസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തി.
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. ചുരുങ്ങിയ കാലം കൊണ്ട് ഒത്തിരി ആരാധകരെ സൃഷ്ഠിക്കാൻ താരത്തിന് സാധിച്ചിരുന്നു. ആദ്യ മിനിസ്ക്രീൻ പ്രവേശനത്തിൽ തന്നെ ഇത്ര വലിയ സ്വീകാര്യത ലഭിക്കുക എന്നത് ചിലർക്ക് സ്വപ്നം കാണുന്നതിലും വലുതാണ്. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആരാധകരെ നിരാശരാക്കിക്കൊണ്ട് ജൂഹി സീരിയലിൽനിന്നു പിന്മാറിയത്. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമായിരുന്നു ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുളകും ഇപ്പോൾ സംപ്രേക്ഷണം നിർത്തിയ അവസ്ഥയിലും ആണ്. സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ഇതേക്കുറിച്ച് ജൂഹി പറഞ്ഞത്. കുറച്ചുമാസങ്ങളായി സമൂഹമാധ്യമങ്ങളിലും ജൂഹി സജീവമായിരുന്നില്ല. എന്നാൽ പിന്നീട് ഒത്തിരി നല്ല ചിത്രങ്ങളുമായി താരം സമൂഹമാധ്യമങ്ങളിൽ സ്ഥിരം സാന്നിധ്യമായി. 820 കെ ഫോളോവേഴ്‌സാണ് ജൂഹിക്ക് ഇൻസ്റ്റയിലുള്ളത്. ബിഗ് സ്‌ക്രീനിൽ നിറയുന്ന താരസുന്ദരിമാർക്കൊപ്പം തന്നെയുള്ള ഫോളോവേഴ്സും ജൂഹിക്ക് ഇന്റസ്‌റ്റയിലുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം ജൂഹി പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. സാരിയുടുത്ത് ദിൽ ദിയ ഗല്ല എന്ന ഹിന്ദി പാട്ട് ബാഗ്രൗണ്ട് മ്യൂസിക് ആയി ഇട്ട് പോസ്റ്റ് ചെയ്‌ത വീഡിയോ ആണ് ആരാധകരുടെ മനസ് കവർന്നിരിക്കുന്നത്.നമ്മുടെ ലച്ചു ആളാകെ മാറിപ്പോയെന്നും, വലിയ പെൺകുട്ടി ആയെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സീരിയലിലെ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹിയെ ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ഇടയിൽ പ്രശസ്തയാക്കിയത്. View this post on Instagram A post shared by Juhi Rustagi (@juhirus) ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. കേരളത്തില്‍ ജീവിക്കുന്ന മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കഥ പറഞ്ഞെത്തിയ പരമ്പര ആദ്യം മുതല്‍ ജനപ്രീതി സ്വന്തമാക്കിയിരുന്നു. അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം ചെയ്‌തെങ്കിലും കഴിഞ്ഞ കുറച്ച് മാസമായി ഷോ കാണുന്നില്ല. എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകരെത്തിയെങ്കിലും ഉപ്പും മുളകും നിര്‍ത്തിയെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല. ഒടുവില്‍ പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം തന്നെ ഇക്കാര്യം വ്യക്തമാക്കി. സംഭവത്തിൽ ആരാധകർ വളരെ നിരാശയിലായിരുന്നു. ആദ്യം ലച്ചു പോയി പിന്നീട് സീരിയൽ തന്നെ നിർത്തി എന്ന സങ്കടമാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. Related Topics:entertainmentfeaturedJuhi Rustagiuppum mulakum Up Next എൻ്റെ കൊച്ചു സുന്ദരൻ, ക്യൂട്ട് ചിത്രം പങ്കുവച്ച് അർച്ചന കവി Don't Miss ഗോവൻ ട്രിപ്പ്, ട്രെയിനിൻ്റെ കൂപ്പയിൽ മണിയറ ഒരുക്കി ആസിഫിൻ്റെ ഭാര്യ, അനുഭവം പങ്കുവച്ച് ബാലു വർഗീസ് You may like ഉപ്പും മുളകുമല്ല, ഇനി “എരിവും പുളിയും”, ഫ്രെഡിയും കുടുംബവും ആരാധകർക്കിടയിലേക്ക് എത്തി കണ്ണനെ കാണാൻ ഗുരുവായൂർ നടയിൽ വീണ്ടുമെത്തി ബാലാമണി, അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് ആരാധകർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളുടെ കവിളിൽ കടിച്ച് വിവാദത്തിൽ, ഇപ്പോൾ ശശികലയായി കങ്കണയ്ക്കൊപ്പം കസറി ഷംന കാസിം ‘അമ്മയുടെ ദേഹത്ത് കെട്ടിപ്പിടിച്ച് അവള്‍ എന്നെ നോക്കിയൊരു നോട്ടമുണ്ട്. എന്റെ നെഞ്ച് പിടഞ്ഞു പോയി’ -നിഷാ സാരംഗ് ജൂഹിയുടെ വിവാഹം കാണാന്‍ നില്‍ക്കാതെ അമ്മ മടങ്ങി; അച്ഛന് പിന്നാലെ താരത്തെ സങ്കടത്തിലാഴ്ത്തി അമ്മയുടെ വേര്‍പാട് ഈ റോൾ എന്ത്കൊണ്ട് തന്നില്ലെന്ന് ചോദിച്ച് മീര ജാസ്മിൻ കരഞ്ഞു, സംവിധായകന് അഹങ്കാരമാണെന്ന് മാധവൻ, അഭിനയിച്ച് കാണിക്കാൻ മമ്മൂട്ടി Celebrities ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് Published 2 months ago on October 13, 2022 By Editor2 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. മലയാളത്തിൽ മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആയപ്പോൾ തമിഴിൽ അവാർഡ് നേടിയതും ഒരു മലയാളിയാണ്. സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനത്തിന് ക്രിസ്റ്റിൻ ജോസിനും ഗോവിന്ദ് വസന്തയ്ക്കുമാണ് അവാർഡ് ലഭിച്ചത്. കേരളത്തിലെ ഫേമസ് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ വൊക്കലിസ്റ്റാണ് ക്രിസ്റ്റിൻ ജോസ്. ഫഹദ് ഫാസിൽ അഭിനയിച്ച നോർത്ത് 24 കാതത്തിലെ ‘പൊൻതാരം വന്നേ’, എൻട്രി ചിത്രത്തിലെ ടൈറ്റിൽ സോങ്, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ ‘മഞ്ഞിലൂടെ’, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ ‘പച്ചപ്പായൽ’ എന്ന ഗാനമൊക്കെ ആലപിച്ചത് ക്രിസ്റ്റിൻ ജോസ് ആണ്. തമിഴിൽ സൂരറൈ പോട്രൂ കൂടാതെ തെലുങ്കിൽ യെവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്. കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ ഉള്ളവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്. ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ പത്തോളം പേർ ബാൻഡിലുണ്ട്. ഇത്തവണത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടൻ ആയിബിജു മേനോൻ (അയ്യപ്പനും കോശിയും), മികച്ച നടി ആയിനിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചിത്രം – അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം), മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്), മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും ), മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ), മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ), മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ) എന്നിവരാണ്. Continue Reading Celebrities മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും Published 4 months ago on August 8, 2022 By Editor2 മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും. അതേസമയം ചിത്രത്തെപ്പറ്റി സെൻസർ ബോർഡ് പറഞ്ഞതും വൈറലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ഒരു നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫർ – ഷോബി പോൾരാജ്, സംഘട്ടനം – സുപ്രീം സുന്ദർ, കലാ സംവിധാനം – ഗോകുൽ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ. Continue Reading Celebrities നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ Published 5 months ago on July 15, 2022 By Editor2 ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി. ഇതോടെ ചിത്രത്തെപ്പറ്റി കൂടുതൽ ആകാംഷയാണ് ആരാധകരിൽ നിറഞ്ഞിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം സംഗീത സാമ്രാട്ട് എആർ റഹ്മാൻ മലയാള സംഗീതലോകത്ത് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ. Continue Reading Updates ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്... മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്... നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്... 3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത് ‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്... “ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം... മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്... തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!! പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം... ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ... മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും... തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!! മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...
വീട്ടാവശ്യത്തിനുള്ള സവാള അടുക്കളത്തോട്ടത്തിൽ തന്നെ കൃഷി ചെയ്യാം. സവാള കൃഷി ചെയ്യേണ്ട രീതികൾ മനസ്സിലാക്കാം. ഇനങ്ങൾ കേരളത്തിലെ കൃഷിക്ക് യോജിച്ച ഇനങ്ങളാണ് അഗ്രിഫൗണ്ട് ഡാർക്ക് റെഡ്, അർക്ക കല്യാൺ എന്നിവ. തീരെ ചെറിയ കറുത്ത വിത്തുകളാണ് ഉള്ളിയുടേത്. ഇവ പ്രോട്രേകളിൽ പാകി മുളപ്പിച്ച് തൈകൾ പറിച്ചു നടുന്നതാണ് നല്ലത്. സാധാരണ പച്ചക്കറികളെക്കാൾ കൂടുതൽ കാലം ഇവ പ്രോട്രേയിൽ തന്നെ വളർത്തണം. 6 മുതൽ 8 ആഴ്ചകൾക്ക് ശേഷം പറിച്ചു നട്ടാൽ മതിയാകും. ഒരു മീറ്റർ വീതിയും 20 സെന്റീമീറ്റർ ഉയരവുമുള്ള തടങ്ങളെടുത്ത് ഉള്ളി പറിച്ചുനടാം. വരികൾ തമ്മിൽ 15 സെന്റീമീറ്ററും ചെടികൾ തമ്മിൽ 10 സെന്റീമീറ്ററും ഇടയകലം നൽകാൻ ശ്രദ്ധിക്കണം. ഗ്രോബാഗിലും ഉള്ളി നടാം. ഒരു ഗ്രോബാഗിൽ രണ്ടുമൂന്ന് തൈകൾ നട്ടാൽ മതിയാകും. വളപ്രയോഗം പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുകയോ കൃത്യമായ തോതിൽ നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയോ ചെയ്യാം. നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയാണെങ്കിൽ അടിവളമായി ഒരു സെന്റിന് 350 ഗ്രാം യൂറിയ, 800 ഗ്രാം രാജ് ഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. ഒരു മാസത്തിനുശേഷം 350 ഗ്രാം യൂറിയ, 200 ഗ്രാം പൊട്ടാഷ്, എന്നിവ വീണ്ടും നൽകാം. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുക്കാം. ഇലകളുടെ അഗ്രഭാഗത്തു നിന്ന് ഉള്ളിലേക്ക് കരിഞ്ഞു വരുന്നത് കാണാം. ഇതാണ് മൂപ്പെത്തുന്നതിനുള്ള ലക്ഷണം. 50% ഇലകൾ ഇത്തരത്തിൽ ഉണങ്ങിയതിനുശേഷം നന നിർത്താം. ഒരാഴ്ച കഴിഞ്ഞ് വിളവെടുക്കുകയും ചെയ്യാം. പിഴുതെടുത്ത ഉള്ളികൾ രണ്ടുമൂന്നു ദിവസം തണലത്ത് കൂടിയിടണം. പിന്നീട് മൂന്നുദിവസം വെയിലത്ത് ഉണക്കാം. ശേഷം വായുസഞ്ചാരമുള്ള മുറിയിൽ തൂക്കിയിട്ട് ഉണക്കണം. ഉണങ്ങിയശേഷം ഉള്ളികളുടെ തണ്ടുമായി ചേരുന്ന ഭാഗം ഒരിഞ്ച് വിട്ട് മുറിച്ചു കളയാം. തല ഉണങ്ങിക്കഴിഞ്ഞാൽ ഉള്ളികൾ കുറേക്കാലത്തേക്ക് സൂക്ഷിച്ചുവയ്ക്കാനാകും.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
സ്നേഹം എത്ര സുന്ദരമായ പദം. അത് കിട്ടാൻ കൊതിക്കാത്ത ആരുണ്ട്! കൊടുക്കാൻ പിശുക്കു കാണിക്കുന്നവരും അത് കിട്ടാൻ അതിയായാഗ്രഹിക്കുന്നു. സ്നേഹം നൽകിയാൽ കിട്ടുന്നവൻ കൂടുതൽ തിരിച്ചു നൽകുന്നു. അതോടെ ആദ്യം സ്നേഹിച്ചവൻ തൻറെ സ്നേഹത്തിൻറെ ഊഷ്മളത വർദ്ധിപ്പിക്കുന്നു. അതോടെ അതിനേക്കാൾ മികച്ച നിലയിൽ തിരിച്ചുകിട്ടുന്നു. അങ്ങനെ സ്നേഹം കൊടുക്കുന്നതിനനുസരിച്ച് കൂടിക്കൊണ്ടേയിരിക്കുന്നു. അതിനെക്കാൾ കൂടുതലായി തിരിച്ചു കിട്ടുകയും ചെയ്യുന്നു. സ്നേഹം മനുഷ്യ മനസ്സുകളിൽ ഒടുങ്ങാത്ത അലകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. കുളത്തിൽ കല്ലിട്ട പോലെ. സ്നേഹത്തിൻറെ സുഗന്ധവും സൗന്ദര്യവും ഇല്ലാതാക്കാൻ ആർക്കും സാധ്യമല്ല. എത്ര ചവിട്ടിയരച്ചാലും മുല്ലപ്പൂവിൻറെ സുഗന്ധം നഷ്ടപ്പെടില്ലല്ലോ. വെയിലേറ്റ് മഞ്ഞുതുള്ളികൾ അപ്രത്യക്ഷമാകുന്ന പോലെ സ്നേഹസ്പർശമേറ്റ് കൊടിയ ശത്രുവിൻറെ പോലും വെറുപ്പ് ഉരുകിത്തീരുന്നു. ചൂടേറ്റ് വെള്ളം നീരാവിയാകുന്ന പോലെ സ്നേഹത്തിൻറെ ഊഷ്മാവിൽ ദുഃഖം മാഞ്ഞു പോകുന്നു. ചെടികൾ വളരാൻ വെള്ളം വേണ്ടപോലെ മനുഷ്യബന്ധങ്ങൾ കിളിർക്കാൻ സ്നേഹത്തുള്ളികൾ അനിവാര്യമാണ്. സ്നേഹ സാഗരം തീർത്ത് അതിലാറാടാൻ അവസരമൊരുക്കുന്നവർ അനല്പമായ ആത്മ നിർവൃതിയും അതിരുകളില്ലാത്ത സംതൃപ്തിയും അനുഭവിക്കുന്നു. അത്തരക്കാർ എല്ലാവരെയും സ്നേഹിക്കുന്നതിനാൽ അവരെല്ലാവരും സ്നേഹിക്കുകയും ചെയ്യുന്നു. അവരെക്കാൾ മഹാഭാഗ്യമായി ആരുണ്ട്!
‘അറബിക്കടലിലെ പലസ്തീനാക്കരുത്’; ലക്ഷദ്വീപിലെ സാഹചര്യത്തെക്കുറിച്ച് കലാവിദ്യാര്‍ത്ഥിയായ സ്വദേശിയുടെ കുറിപ്പ് പ്രൊഫ. ഹാനി ബാബു കോവിഡ് ബാധിതനായി, വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് കുടുംബം പ്രൊഫ. ഹാനി ബാബു ഗുരുതര രോഗാവസ്ഥയില്‍; ജയിലധികൃതര്‍ ചികിത്സ നിഷേധിക്കുന്നുവെന്ന് കുടുംബം Prof. Hany Babu’s health critical with acute eye infection; Family calls out inaction by prison authority സിദ്ദീഖ് കാപ്പനെ എയിംസ് കോവിഡ് വാര്‍ഡില്‍ നിന്നും മഥുര ജയിലിലേക്ക് മാറ്റിയത് കോവിഡ് പരിശോധന നടത്താതെ, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് സിദ്ദീഖ് Shailaja Padindala’s ‘Vote Haaki’, a searing work hinting at a futuristic gender sensitive abode പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമെത്തിയ യുവാവിന് സ്റ്റാഫിന്‍റെ അധിക്ഷേപം; ‘പരാതിപ്പെട്ടിട്ടും നടപടിയില്ല’ കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ ആശുപത്രിക്കട്ടിലില്‍ ചങ്ങലക്കിട്ടു; മാനസികമായി എത്ര തളര്‍ന്നിട്ടുണ്ടാവുമെന്ന് ഭാര്യ റെയ്ഹാനത്ത് കോവിഡ്-സിദ്ദീഖ് കാപ്പന്‍റെ നില ഗുരുതരം; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബവും മാധ്യമ പ്രവര്‍ത്തകരും CoVID 19; ”Why not the money spent on more beds and oxygen plants?” Asks Dr Kafeel Khan വാളയാര്‍ കേസ്: ഹരീഷ് വാസുദേവന്‍റെ അരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അഡ്വ. ബോബി തോമസ് കേരളത്തില്‍ ബിജെപി വളര്‍ച്ച സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും കഴിവുകേട്-സി മണികണ്ഠന്‍ “My condition is almost similar to that of a Muslim by now, only after hearing that I am thinking of conversion” says Chitra Lekha പാചക വിഡിയോ പോസ്റ്റ് ചെയ്തു; രെഹന ഫാത്തിമയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഹൈക്കോടതി “Make ‘right to health care’ justifiable through legislation”; demands ‘Health for All’ “മുഖ്യമന്ത്രിയുടെ മുഴുവന്‍ പിന്തുണയും വേണം”; സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത് മാവോയിസ്റ്റ് നേതാവ് വേല്‍മുരുഗന്‍റെ ഏറ്റുമുട്ടല്‍ കൊലപാതകം; പൊലീസ് ഭാഷ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ”ഇന്ത്യയെ നോക്കൂ എത്ര വൃത്തികേടാണ്”- ഡോണൾഡ് റ്റ്രംപ് സിദ്ധീഖ് കാപ്പന്‍റെ അറസ്റ്റ് രാജ്യത്തെ നീതിയുടെ അവസ്ഥയെ വെളിവാക്കുന്നുവെന്ന് എൻ പി ചേക്കുട്ടി; മോചനം ആവശ്യപ്പെട്ട് മാധ്യമ കൂട്ടായ്മയുടെ പ്രതിഷേധം സവര്‍ണ ശക്തികളുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് സര്‍വ്വകലാശാലയിലെത്തിയ മുസ്ലിം ചെറുപ്പം നിശ്ശബ്ദരാകാന്‍ തീരുമാനിച്ചിട്ടില്ല, നജീബ് തിരോധാന ദിനത്തില്‍ താഹിര്‍ ജമാല്‍ “ഈ ആരോപണങ്ങളില്‍ ഏതെങ്കിലും അവര്‍ക്ക് തെളിയിക്കാന്‍ പറ്റുമോ?”യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റെയ്ഹാനത് ഹത്രസ് റിപ്പോര്‍ട്ടിങ്; അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ, ഗൂഢാലോചന കുറ്റമടക്കം ചാര്‍ത്തി യുപി പൊലീസ് ഹത്രസ്: ഒക്ടോബര്‍ 10ന് അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം Bihar students writes to RJD to break silence on the incarceration of Sharjeel Imam and Meeran Haider മനുസ്മൃതിയും യോഗി ആദിത്യനാഥിന്‍റെ കോലവും കത്തിച്ച് കേരള ഭീം ആര്‍മിയുടെ പ്രതിഷേധം ജയിലില്‍ മാനസിക പീഡനമെന്ന് ഗുല്‍ഫിഷാ ഫാത്തിമ; ‘ജയില്‍ ഉദ്യോഗസ്ഥര്‍ വിളിക്കുന്നത് വിദ്യാഭ്യാസം നേടിയ ഭീകരവാദി എന്ന്’ ”അവരില്‍നിന്നും രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ അവരെന്നെ കൊല്ലുമായിരുന്നു”; പൊലീസ് ആക്രമണത്തെക്കുറിച്ച് കശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ കമ്രാന്‍ യൂസുഫ് “They asked me to forget the children died in oxygen tragedy, how will I? They died in front of our eyes”; Dr Kafeel Khan ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി ഡോ.കഫീല്‍ ഖാന്‍റെ മോചനം തടയാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സഹോദരന്‍; കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും അദീല്‍ഖാന്‍ ഡോ.കഫീല്‍ ഖാനെതിരെയുള്ള ദേശ സുരക്ഷാ നിയമം പിന്‍വലിച്ച് അലഹാബാദ് ഹെെ കോടതി; ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവ് UAPA, Goonda act to be invoked; Is Bengaluru violence just an immature reaction to ‘blasphemy’? കവളപ്പാറ-പുത്തുമല പുനരധിവാസ മാതൃക പെട്ടിമുടിയിലും നടപ്പാക്കുമെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയിലുള്ള വിശ്വാസം പോയെന്ന് ​ഗോമതി കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന പുതിയ ഇ.ഐ.എ ഡ്രാഫ്റ്റ് “സ്വന്തമായി ഭൂമി ഉണ്ടായിരുന്നെങ്കിൽ അവരിത്രയും പേർ ലയങ്ങളിൽ ഉണ്ടാകുമായിരുന്നില്ല”; പെട്ടിമുടി ദുരന്തത്തെ കുറിച്ച് ​ഗോമതി
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَـٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَـٰهٌ وَٰحِدٌ ۖ فَإِيَّـٰىَ فَٱرْهَبُونِ ﴾٥١﴿ അല്ലാഹു (കല്‍പിച്ച്) അരുളിയിരിക്കുന്നു: 'നിങ്ങള്‍ രണ്ടു ആരാധ്യന്മാരെ ഏര്‍പ്പെടുത്തരുത് [സ്വീകരിക്കരുത്]; അവന്‍ ഒരേഒരു ആരാധ്യന്‍ മാത്രമാണുള്ളത്; അതിനാല്‍ എന്നെത്തന്നെ നിങ്ങള്‍ ഭയപ്പെടുവിന്‍.' وَقَالَ اللَّـهُ അല്ലാഹു അരുളി لَا تَتَّخِذُوا നിങ്ങള്‍ ഉണ്ടാക്ക(സ്വീകരിക്ക)രുത് إِلَـٰهَيْنِ (രണ്ടു) ആരാധ്യന്മാരെ, ദൈവങ്ങളെ اثْنَيْنِ രണ്ടു إِنَّمَا هُوَ നിശ്ചയമായും അവന്‍ (മാത്രം) إِلَـٰهٌ وَاحِدٌ ഒരേ ആരാധ്യന്‍ (മാത്രം) ആകുന്നു فَإِيَّايَ അതിനാല്‍ എന്നെ (ത്തന്നെ) فَارْهَبُونِ നിങ്ങള്‍ എന്നെ ഭയപ്പെടു(പേടിക്കു)വിന്‍ 16:52 وَلَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَهُ ٱلدِّينُ وَاصِبًا ۚ أَفَغَيْرَ ٱللَّهِ تَتَّقُونَ ﴾٥٢﴿ അവന്റേതാണു ആകാശങ്ങളിലും, ഭൂമിയിലുമുള്ളത്; അവനു (അവകാശപ്പെട്ടതു) തന്നെയാണ് സ്ഥിരമായുള്ള കീഴൊതുക്കവും. എന്നിരിക്കെ, അല്ലാഹു അല്ലാത്തവരെയോ നിങ്ങള്‍ (ഭയന്ന്) സൂക്ഷിക്കുന്നു?! وَلَهُ അവന്നാണു, അവന്റേതാണു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും وَلَهُ അവന്നു തന്നെയാണു الدِّينُ കീഴൊതുക്കം, വഴിപ്പെടല്‍, അനുസരണം وَاصِبًا നിരന്തരമായി, സ്ഥിരമായിട്ടു أَفَغَيْرَ اللَّـهِ അപ്പോള്‍ (എന്നിരിക്കെ) അല്ലാഹു അല്ലാത്തവരെയോ تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നു 16:53 وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ ﴾٥٣﴿ നിങ്ങളില്‍ അനുഗ്രഹമായിട്ട് എന്തുണ്ടോ അതു അല്ലാഹുവില്‍ നിന്നുള്ളതാണ്; പിന്നെ, (അതിനു പുറമെ,) നിങ്ങളെ ഉപദ്രവം (അഥവാ പീഡനം) സ്പര്‍ശിച്ചാല്‍ അവങ്കലേക്കു തന്നെ നിങ്ങള്‍ നിലവിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു! وَمَا بِكُم നിങ്ങളിലുള്ളതു, നിങ്ങളില്‍ എന്തുണ്ടോ (അതു) مِّن نِّعْمَةٍ അനുഗ്രഹമായിട്ടു فَمِنَ اللَّـهِ (അതു) അല്ലാഹുവില്‍ നിന്നാകുന്നു ثُمَّ പിന്നെ, എന്നിട്ടും إِذَا مَسَّكُمُ നിങ്ങളെ സ്പര്‍ശി(ബാധി)ച്ചാല്‍ الضُّرُّ ഉപദ്രവം, പീഡനം, ബുദ്ധിമുട്ടു فَإِلَيْهِ എന്നാല്‍ അവനിലേക്കു (തന്നെ) تَجْأَرُونَ നിങ്ങള്‍ നിലവിളിച്ചപേക്ഷിക്കുന്നു, മുറവിളികൂട്ടുന്നു 16:54 ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ ﴾٥٤﴿ പിന്നെ, നിങ്ങളില്‍നിന്ന് ഉപദ്രവം (അഥവാ പീഡനം) അവന്‍ (നീക്കി) തുറവിയാക്കിയാല്‍, അപ്പോള്‍ (അതാ) നിങ്ങളില്‍നിന്നു ഒരുകൂട്ടര്‍ തങ്ങളുടെ റബ്ബിനോടു (മറ്റുചിലരെ) പങ്കു ചേര്‍ക്കുന്നു!- ثُمَّ إِذَا كَشَفَ പിന്നെ അവന്‍ തുറവിയാക്കി(നീക്കി)യാല്‍ الضُّرَّ ഉപദ്രവം, പീഡനം عَنكُمْ നിങ്ങളില്‍നിന്നു إِذَا അപ്പോള്‍ (അതാ) فَرِيقٌ ഒരുകൂട്ടര്‍ مِّنكُم നിങ്ങളില്‍നിന്നു بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു, റബ്ബില്‍ يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നു 16:55 لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ ۚ فَتَمَتَّعُوا۟ ۖ فَسَوْفَ تَعْلَمُونَ ﴾٥٥﴿ (അതെ) നാം അവര്‍ക്കു നല്‍കിയതില്‍ അവര്‍ നന്ദികേടു കാണിക്കുവാന്‍വേണ്ടി.[അതാണതിന്റെ ഫലം]. (ശരി) എന്നാല്‍, നിങ്ങള്‍ സുഖമെടുത്തു കൊള്ളുവിന്‍! എന്നാല്‍, വഴിയെ നിങ്ങള്‍ക്കറിയാം! لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കുവാന്‍വേണ്ടി, മൂടിവെക്കുവാന്‍ بِمَا آتَيْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍, നല്‍കിയതിനെ فَتَمَتَّعُوا എന്നാല്‍ സുഖമെടുക്കുവിന്‍ فَسَوْفَ എന്നാല്‍ (അപ്പോള്‍) പിറകെ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം دِين (ദീന്‍) എന്ന വാക്കിനു ‘നടപടി, അനുസരണം, കീഴൊതുക്കം, പ്രതിഫലം, മതം’ എന്നൊക്കെ പല അര്‍ത്ഥങ്ങളുമുണ്ടെന്നു ചിലപ്പോഴൊക്കെ നാം ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ട്. وَلَهُ الدِّينُ وَاصِبًا (അവനാണു സ്ഥിരമായ കീഴൊതുക്കമുള്ളത്) എന്ന വാക്യത്തിന്റെ താല്‍പര്യം, ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമസ്ഥനും അധികാരസ്ഥനും അവനാണെന്നപോലെത്തന്നെ, കീഴ്‌വണക്കത്തിന്റെയും ആരാധനയുടെയും സ്ഥിരാവകാശവും അവനു തന്നെയാണു എന്നാകുന്നു. അല്ലാഹു പറയുന്നു: ‘ആകാശഭൂമികളിലുള്ളവര്‍ അനുസരണപൂര്‍വ്വമോ, നിര്‍ബ്ബന്ധപൂര്‍വ്വമോ അവനു കീഴൊതുങ്ങിയിരിക്കുന്നു. അവനിലേക്കു തന്നെ അവര്‍ മടക്കപ്പെടുകയും ചെയ്യുന്നു. എന്നിരിക്കെ, അല്ലാഹുവിന്റെ മതത്തെയല്ലാതെ അവര്‍ ആവശ്യപ്പെടുകയാണോ?! (3:83). ഈ വചനങ്ങളിലടങ്ങിയ ആശയങ്ങൾ ഗ്രഹിക്കുവാന്‍ ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. ഇവിടെ, അല്ലാമാ ശൌക്കാനീ (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ പ്രസ്താവിച്ച ഒരു പ്രസ്താവനയുടെ സാരം കുറിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കുമെന്ന് കരുതുന്നു. ശൌക്കാനീ (رحمه الله) പറഞ്ഞതിന്റെ ചുരുക്കം: ‘കഷ്ടതകള്‍ ബാധിക്കുമ്പോള്‍ ഉപകാരവും ഉപദ്രവവും ചെയ്‌വാന്‍ കഴിയാത്തവരോടു – അല്ലാഹുവല്ലാത്തവരോടു – സഹായത്തിനപേക്ഷിക്കുകയും, അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥന വിട്ടുകളയുകയും ചെയ്യുന്ന ഇന്നത്തെ പാമര ജനങ്ങളുടെ പതിവു വമ്പിച്ച വിഡ്ഢിത്തവും, ഒരു പുതിയ ദുര്‍മ്മാര്‍ഗ്ഗവുമാണെന്നു ഈ വചനത്തില്‍ നിന്ന് മനസ്സിലാക്കാം. അത്രയുമല്ല, പഴയ കാലത്തെ ദുര്‍മ്മാര്‍ഗ്ഗത്തെക്കാള്‍ കഠിനമത്രെ അത്. പ്രതിഫല ദിവസത്തില്‍ വിശ്വസിക്കുന്ന സത്യവിശ്വാസികള്‍ ഇരിക്കട്ടെ, തനി അവിശ്വാസികള്‍പോലും മുഖംതിരിച്ചു കളയുകയും വെറുക്കുകയും ചെയ്യുന്ന ഒന്നാണു എന്റെ ചെറുപ്പകാലത്തു ചില ശൈഖു പൂജകന്‍മാര്‍ പറഞ്ഞുകേട്ട വാക്ക്. ‘നിനക്കു വല്ല ആപത്തും ബാധിച്ചാല്‍, നീ അല്ലാഹുവിനോടു സഹായം തേടരുതേ! തേടരുതേ! കാരണം, അല്ലാഹു വേഗം ഉത്തരം നല്‍കുകയില്ല. നിന്റെ സ്ഥിതി അവനു ഒരു സാരമുള്ളതായി തോന്നുകയുമില്ല. മരിച്ചുപോയ ‘ഔലിയാ’ക്കളോടു സഹായം തേടിക്കൊള്ളൂ. അവര്‍ വേഗം ഉത്തരം നല്‍കുന്നതും, നിന്റെ സ്ഥിതി ഗൗരവത്തിലെടുക്കുന്നതുമാകുന്നു’. ഇതാണാവാക്ക്. എന്റെ ചെവി ആ വാക്കു പുറംതള്ളിക്കളഞ്ഞു. എന്റെ കണ്ണുനീര്‍ നില്‍ക്കാതായി. എന്നെയും, മുസ്ലിംകളെയും ഈ മാതിരി വഴികേടില്‍ പെടാതെ രക്ഷിക്കേണമേ! എന്നു ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. ഇതുപോലെയുള്ള പല വാക്കുകളും ഇന്നു പല ശൈഖു പൂജകന്‍മാരിലും കാണാവുന്നതാണ്.’ ആപത്തുകള്‍ വരുമ്പോള്‍, തങ്ങളുടെ ദൈവങ്ങളെ മറന്ന് അല്ലാഹുവിനെത്തന്നെ വിളിക്കുകയും, ആപത്തു നീങ്ങിയാല്‍ അല്ലാഹുവിനെ മറന്നു കളയുകയും ചെയ്യുന്നവരോടാണു അല്ലാഹു ‘എന്നാല്‍, നിങ്ങള്‍ സുഖമെടുത്തു കൊള്ളുവിന്‍; നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും.’ (فَتَمَتَّعُوا فَسَوْفَ تَعْلَمُونَ) എന്നു താക്കീതു ചെയ്തത്. അപ്പോള്‍, ആപത്തു വരുമ്പോള്‍ പോലും അല്ലാഹുവിനെ ഓര്‍മ്മിക്കുകയും, വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതില്ലെന്നും, മറ്റു വല്ലവരെയും വിളിച്ചു പ്രാര്‍ത്ഥിക്കേണ്ടതാണെന്നും ഉപദേശിക്കുവാന്‍ ധൈര്യം കാണിക്കുന്ന ധിക്കാരികളെപ്പറ്റി അല്ലാഹു എന്തായിരിക്കും പറയുകയെന്നു ആലോചിച്ചു നോക്കുക! معاذ الله അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍. 16:56 وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَـٰهُمْ ۗ تَٱللَّهِ لَتُسْـَٔلُنَّ عَمَّا كُنتُمْ تَفْتَرُونَ ﴾٥٦﴿ നാം തങ്ങള്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്നു ഒരു പങ്കു (യഥാര്‍ത്ഥസ്ഥിതി) തങ്ങള്‍ക്കറിഞ്ഞുകൂടാത്തവക്കു അവര്‍ ആക്കിവെക്കുകയും ചെയ്യുന്നു. (ഹേ, കൂട്ടരേ,) അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിങ്ങള്‍ കെട്ടിച്ചമക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്. وَيَجْعَلُونَ അവര്‍ ആക്കുകയും ചെയ്യുന്നു لِمَا لَا يَعْلَمُونَ അവര്‍ അറിയാത്തവക്കു, അറിഞ്ഞുകൂടാത്തവക്കു نَصِيبًا ഒരു പങ്കു, ഓഹരി مِّمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയിട്ടുള്ളതില്‍ നിന്നു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) لَتُسْأَلُنَّ തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും عَمَّا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَفْتَرُونَ നിങ്ങള്‍ കെട്ടിച്ചമക്കും, കള്ളം പറഞ്ഞുണ്ടാക്കും മുശ്രിക്കുകള്‍ക്കിടയില്‍ പതിവായിരുന്ന ഒരു തോന്നിയവാസമാണിത്. അല്ലാഹു നല്‍കിയ കൃഷി വിഭവങ്ങള്‍, കന്നുകാലികള്‍ മുതലായ അനുഗ്രഹങ്ങളില്‍ നിന്നു ഒരു ഭാഗം തങ്ങളുടെ വിഗ്രഹ ദൈവങ്ങള്‍ക്കു അവര്‍ വഴിപാടും നേര്‍ച്ചയുമായി നീക്കിവെക്കും. (സൂ: അന്‍ആം 136ല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിശദീകരണം മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌.) യാതൊരു ന്യായവും തെളിവുമില്ലാതെ അവര്‍ സ്വയം കെട്ടിയുണ്ടാക്കിയ ഇത്തരം നികൃഷ്ട കൃത്യങ്ങളെ അല്ലാഹു നിസ്സാരമാക്കി അവഗണിച്ചു കളയുമെന്നു കരുതേണ്ട, അവയെപ്പറ്റി ശരിക്കും അവരെ ചോദ്യം ചെയ്യുകതന്നെ ചെയ്യുമെന്നു അല്ലാഹു അവരെ താക്കീതു ചെയ്യുന്നു. ചില ‘ശൈഖ’ന്‍മാര്‍ക്കും, ‘ജാറ’ങ്ങള്‍ക്കുമാക്കി കൃഷിയുടെ ചില ഭാഗങ്ങളെയും, ആടുമാടുകളെയും വഴിപാടാക്കി നീക്കിവെക്കുന്ന പതിവ് പാമരന്‍മാരും അന്ധവിശ്വാസികളുമായ ചില മുസ്ലിംകളില്‍ ഇന്നും കാണാം. ഈ ആക്ഷേപവും താക്കീതും അവര്‍ക്കും ബാധകമാകുന്നു. لِمَا لَا يَعْلَمُونَ (തങ്ങള്‍ അറിയാത്തവക്കു) എന്ന വാക്കു രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്: (1) ഒന്നും അറിഞ്ഞുകൂടാത്ത – അഥവാ ബുദ്ധിയും അറിവുമില്ലാത്ത – നിര്‍ജ്ജീവങ്ങളായ ആ വിഗ്രഹങ്ങള്‍ക്കു എന്നും, (2) തങ്ങള്‍ക്കു വല്ല ഉപകാരമോ ഉപദ്രവമോ ചെയ്‌വാന്‍ കഴിയുകയിലെന്ന യഥാര്‍ത്ഥം അവര്‍ മനസ്സിലാക്കിയിട്ടില്ലാത്ത ആ വിഗ്രഹങ്ങള്‍ക്കു എന്നും. ഒന്നാമത്തെ വ്യാഖ്യാനപ്രകാരം, ജീവനും ബുദ്ധിശക്തിയുമില്ലാത്ത ആ വിഗ്രഹങ്ങള്‍ക്കുവേണ്ടി ധനം നീക്കിവെക്കുന്നതിലടങ്ങിയ വിഡ്ഢിത്തത്തെയും, രണ്ടാമത്തെ വ്യാഖ്യാനപ്രകാരം, വിഗ്രഹങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ മനസ്സിലാക്കാതെ അന്ധമായി നടത്തപ്പെടുന്ന വിഡ്ഢിത്തത്തെയുമായിരിക്കും ആ വാക്യം ചൂണ്ടിക്കാട്ടുന്നത്. രണ്ടായാലും കലാശത്തില്‍ ഒന്നുതന്നെ. 16:57 وَيَجْعَلُونَ لِلَّهِ ٱلْبَنَـٰتِ سُبْحَـٰنَهُۥ ۙ وَلَهُم مَّا يَشْتَهُونَ ﴾٥٧﴿ അവര്‍ അല്ലാഹുവിന്നു പെണ്‍മക്കളെ ആക്കിവെക്കുകയും ചെയ്യുന്നു; അവന്‍ മഹാ പരിശുദ്ധന്‍! അവര്‍ക്കാകട്ടെ, അവര്‍ ഇച്ഛിക്കുന്നതിനെയും [ആണ്‍മക്കളെയും ആക്കുന്നു]! وَيَجْعَلُونَ അവര്‍ ആക്കുകയും ചെയ്യുന്നു لِلَّـهِ അല്ലാഹുവിന്നു الْبَنَاتِ പെണ്‍മക്കളെ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ (അവനെ വാഴ്ത്തുന്നു) وَلَهُم അവര്‍ക്കാകട്ടെ, അവര്‍ക്കോ مَّا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്നതിനെയും 16:58 وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ﴾٥٨﴿ അവരില്‍ ഒരാള്‍ക്കു പെണ്ണിനെ [പെണ്‍കുട്ടിയെ] പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാലോ, അവന്‍ കോപം നിറഞ്ഞവനായിക്കൊണ്ടു അവന്റെ മുഖം (ഇരുണ്ട്) കറുത്തതായിത്തീരും! وَإِذَا بُشِّرَ സന്തോഷമറിയിക്കപ്പെട്ടാല്‍ أَحَدُهُم അവരില്‍ ഒരാള്‍ക്ക് بِالْأُنثَىٰ പെണ്ണിനെപ്പറ്റി ظَلَّ ആയിത്തീരും وَجْهُهُ അവന്റെ മുഖം مُسْوَدًّا കറുത്തതു وَهُوَ അവനാകട്ടെ, അവന്‍ ആയിരിക്കെ كَظِيمٌ (കോപം) നിറഞ്ഞവന്‍, കുപിതനായിരിക്കും 16:59 يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ ﴾٥٩﴿ അവനു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടത്തിന്റെ ചീത്തത്തം നിമിത്തം അവന്‍ ജനങ്ങളില്‍ നിന്നു ഒളിഞ്ഞു (മാറി) പോകുന്നതാണ്! അതിനെ നിന്ദ്യതയോടെ വെച്ചുകൊണ്ടിരിക്കുകയോ, അതല്ല, അതിനെ മണ്ണില്‍ മൂടുകയോ?! [ഏതു വേണമെന്നായിരിക്കും ആലോചന!] അല്ലാ (-അറിയുക)! അവര്‍ വിധികല്‍പിക്കുന്നതു വളരെ ചീത്ത! يَتَوَارَىٰ അവന്‍ ഒളിഞ്ഞുപോകും, മറഞ്ഞുപോകും مِنَ الْقَوْمِ ജനങ്ങളില്‍നിന്നു مِن سُوءِ ദോഷ (തിന്മ - ചീത്തത്ത)ത്താല്‍ مَا യാതൊന്നിന്റെ بُشِّرَ അവനു സന്തോഷമറിയിക്കപ്പെട്ട بِهِ അതിനെപ്പറ്റി أَيُمْسِكُهُ അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കുകയോ عَلَىٰ هُونٍ നിന്ദ്യതയോടെ أَمْ അതല്ല, അതോ يَدُسُّهُ അതിനെ തട്ടി (മൂടി)ക്കളയുകയോ, മൂടുകയോ فِي التُّرَابِ മണ്ണില്‍ أَلَا അല്ലാ (അറിയുക) سَاءَ വളരെ മോശം, എത്രയോ ചീത്ത مَا يَحْكُمُونَ അവര്‍ വിധി (കല്‍പി) ക്കുന്നതു മുശ്രിക്കുകളുടെ അതിനീചമായ വേറൊരു മൂഢവിശ്വാസമാണു ഈ വചനങ്ങളില്‍ വിവരിക്കുന്നത്. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നാണ് അവരുടെ ജല്‍പനം. അങ്ങിനെ, അവരുടെ പേരില്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു ആരാധിക്കുകയും ചെയ്തിരുന്നു. ചില ദേവീദേവന്മാരുടെ പ്രതിഷ്ഠയെന്നു സങ്കല്പിച്ചുകൊണ്ടു അതുപോലെ സ്ഥാപിക്കപ്പെട്ടിട്ടുള്ള വിഗ്രഹങ്ങള്‍ ഇന്നും ധാരാളം കാണാവുന്നതാണ്. അതേ സമയത്ത് തങ്ങള്‍ക്കു പെണ്‍മക്കള്‍ ജനിക്കുന്നതു ആ മുശ്രിക്കുകള്‍ക്കു വമ്പിച്ച അപമാനവും, കടുത്ത കോപവുമായിരുന്നുതാനും. യുദ്ധ പ്രിയരായ അവര്‍ക്കു പെണ്‍മക്കള്‍ പലനിലക്കും ഒരു ഭാരമായിത്തോന്നിയതില്‍നിന്നുണ്ടായിത്തീര്‍ന്ന ഈ വെറുപ്പ് അവരില്‍ എത്രമാത്രം രൂക്ഷമായിരുന്നുവെന്നു അല്ലാഹുവിന്റെ വിവരണത്തില്‍നിന്നുതന്നെ വ്യക്തമാകുന്നു. അതായത്, ഒരാള്‍ക്കു ഒരു മകള്‍ പിറന്നിട്ടുണ്ടെന്ന വാര്‍ത്ത കേള്‍ക്കേണ്ട താമസം, അയാളുടെ മുഖം കറുത്തിരുണ്ടുപോകും. അപമാനവും, വ്യസനവും നിമിത്തം കോപം കടിച്ചിറക്കിക്കൊണ്ടിരിക്കും. ജനമദ്ധ്യെ പ്രത്യക്ഷപ്പെടുവാന്‍പോലും ലജ്ജ – അപമാനം ഭയന്നു ഒളിച്ചുനടക്കും. അപമാനവും, എളിമത്വവും സഹിച്ചുകൊണ്ടു ആ കുട്ടിയെ താന്‍ വെച്ചുകൊണ്ടിരിക്കെണമോ? അതല്ല, പലരും ചെയ്യാറുള്ളതുപോലെ, അതിനെ മണ്ണിലിട്ടുമൂടി അതിന്റെ കഥ കഴിക്കണമോ? ഇതായിരിക്കും പിന്നത്തെ ചിന്ത. ബാക്കിയാക്കുന്നപക്ഷം, ജനങ്ങളില്‍നിന്നുള്ള പരിഹാസവും അപമാനവും സഹിക്കേണ്ടിവരും. കുട്ടിയോടുള്ള പെരുമാറ്റമാകട്ടെ കേവലം മൃഗതുല്യവുമായിരിക്കും. ആണ്‍മക്കള്‍ക്കുള്ള സ്ഥാനമോ, ലാളനയോ ഒന്നും അതിനു ലഭിക്കുകയില്ല. കുഴിച്ചുമൂടുന്നപക്ഷം, കൊന്നുകുഴിച്ചിടുകയല്ല – ജീവനോടെ മണ്ണിട്ടു മൂടുകയായിരിക്കും – ചെയ്യുക. ഇത്രത്തോളം അറപ്പും വെറുപ്പുമായി അവര്‍ ഗണിച്ചുവരുന്ന പെണ്‍മക്കളാണ് അല്ലാഹുവിന്നുണ്ടെന്നു അവര്‍ പറഞ്ഞുവരുന്നത്. കള്ളം കെട്ടിപ്പറയുന്നയുന്നതിനും വേണ്ടേ ഒരതിര്?! പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നതു നിമിത്തം ഭര്‍ത്താക്കള്‍ ഭാര്യമാരോടു നിസ്സഹകരണം നടത്തിയിരുന്നതായി കാണാം. ഇങ്ങിനെ നിസ്സഹകരണത്തിനു വിധേയയായ ഒരു സ്ത്രീ പാടിയ ഒരു പദ്യം ഇപ്രകാരം നിവേദനം ചെയ്യുന്നു:- (*) ‘എന്താണ് ഹംസയുടെ പിതാവ് നമ്മുടെ അടുക്കല്‍ വരുന്നില്ല? നമ്മുടെ അടുത്ത വീട്ടില്‍ കഴിഞ്ഞുകൂടുകയാണല്ലോ. നാം ആണ്‍കുട്ടികളെ പ്രസവിക്കായ്ക നിമിത്തം കുപിതനാണദ്ദേഹം. നമ്മുടെ കാര്യം നാം ഉദ്ദേശിച്ചപോലെയാക്കാന്‍ നമുക്ക് കഴിയില്ലല്ലോ.’ (*). مَا لِأَبِي حَمْزَةَ لَا يَأْتِينَا يَظَلُّ فِي الْبَيْتِ الَّذِي يَلِينَا غَضْبَانُ أَنْ لَا نَلِدِ الْبَنِينَا, وَلَيْسَ لَنَا مِنْ أَمْرِنَا مَا شِيْنَا മുശ്രിക്കുകളുടെ ഈ കള്ളവാദത്തില്‍ മൂന്നു കടുത്ത അപരാധങ്ങള്‍ അടങ്ങിയിരിക്കുന്നു. (1) മലക്കുകള്‍ സ്ത്രീകളാണെന്ന വാദം. وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَـٰنِ إِنَاثًا (റഹ്മാനായുള്ളവന്റെ അടിയാന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കി. (43:19) എന്നു അല്ലാഹു പറഞ്ഞതു ഇതിനെപ്പറ്റിയാകുന്നു. (2) മലക്കുകള്‍ അല്ലാഹുവിന്റെ മക്കളാണെന്ന വാദം. قَالُوا اتَّخَذَ اللَّـهُ وَلَدًا (അല്ലാഹു മക്കളെ സ്വീകരിച്ചിരിക്കുന്നുവെന്നു അവര്‍ പറഞ്ഞു) (18:4) എന്നും മറ്റും പറഞ്ഞത് ഇതിനെക്കുറിച്ചാണ്. (3) അല്ലാഹുവിന്നുണ്ടെന്നു വാദിക്കുന്ന മക്കള്‍ ആണ്‍മക്കളാണെന്നുപോലും പറയുവാന്‍ തയ്യാറില്ലാതെ, തങ്ങള്‍ അങ്ങേഅറ്റം വെറുക്കുന്ന പെണ്‍മക്കളാണെന്ന വാദം. താഴെ 62-ാം വചനത്തില്‍ وَيَجْعَلُونَ لِلَّـهِ مَا يَكْرَهُونَ (തങ്ങള്‍ വെറുക്കുന്നതിനെ അവര്‍ അല്ലാഹുവിന്നാക്കുന്നു) എന്നു പറഞ്ഞതു ഇതിനെ സംബന്ധിച്ചുമാകുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണു ഈ വാദത്തെപ്പറ്റി أَلَا سَاءَ مَا يَحْكُمُونَ (അല്ലാ! അവര്‍ വിധികല്‍പിക്കുന്നതു എത്രയോ ചീത്ത!) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത്. 16:60 لِلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ مَثَلُ ٱلسَّوْءِ ۖ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٦٠﴿ (അതെ) പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കത്രെ ദുഷിച്ച ഉപമ (ഉള്ളതു). അല്ലാഹുവിന്നാകുന്നു, അത്യുന്നതമായ ഉപമ (ഉള്ളതു). അവനത്രെ, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും. لِلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ക്കാണ് بِالْآخِرَةِ പരലോകത്തില്‍ مَثَلُ ഉപമ, ഉദാഹരണം, മാതൃക السَّوْءِ മോശത്തിന്റെ, തിന്മയുടെ وَلِلَّـهِ അല്ലാഹുവിനുണ്ടു الْمَثَلُ ഉപമ, ഉദാഹരണം الْأَعْلَىٰ അത്യുന്നതമായ وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ സ്ഥിതിഗതികള്‍ വിവരിക്കുമ്പോള്‍, ദുഷിച്ചതും മോശകരവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും വിവരിക്കുവാന്‍ ഉണ്ടായിരിക്കുക. അല്ലാഹുവിനെക്കുറിച്ചു പറയുമ്പോഴാകട്ടെ അത്യുന്നതവും അത്യുല്‍കൃഷ്ടവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക എന്നു സാരം. ഉദാഹരണമായി: അവരെക്കുറിച്ചു പറയുമ്പോള്‍, യാതൊരു ഗുണമോ ദോഷമോ ചെയ്‌വാന്‍ കഴിയാത്ത വസ്തുക്കളെ ദൈവങ്ങളാക്കിവെച്ചവര്‍, മക്കളില്ലാത്ത പക്ഷം വിഷമം അനുഭവപ്പെടുന്നവര്‍, പെണ്‍മക്കളെ വെറുക്കുന്നവര്‍, സ്വന്തം മക്കളെ കുഴിച്ചുമൂടുന്നവര്‍ എന്നിങ്ങനെയുള്ള വര്‍ണ്ണനകളായിരിക്കും പറയുവാനുണ്ടായിരിക്കുക. അല്ലാഹുവിനെക്കുറിച്ചു പറയുമ്പോഴോ? സര്‍വ്വലോക സൃഷ്ടാവ്, ലോകനിയന്താവ്,മക്കളുടെയോ മറ്റോ ആവശ്യവും ആശ്രയവുമില്ലാത്തവന്‍, ഇണയും തുണയുമില്ലാത്തവന്‍, തുല്യനും, സമനുമില്ലാത്തവന്‍ എന്നൊക്കെയായിരിക്കും വിശേഷിപ്പിക്കുവാനുണ്ടാവുക. അഥവാ അവന്റെ ഏതൊരു ഗുണത്തെക്കുറിച്ച് പ്രസ്താവിച്ചാലും അതു അത്യുന്നതനിലവാരത്തിലുള്ളതും, മറ്റാര്‍ക്കും അതില്‍ പങ്കില്ലാത്തതുമായിരിക്കും. വിഭാഗം - 8 16:61 وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ﴾٦١﴿ മനുഷ്യരെ അവരുടെ അക്രമം നിമിത്തം അല്ലാഹു പിടികൂടുക [പിടിച്ചു ശിക്ഷിക്കുക]യായിരുന്നുവെങ്കില്‍, അതിന്റെ [ഭൂമിയുടെ] മേല്‍ ഒരു ജീവിയെയും അവന്‍ (ബാക്കിയാക്കി) വിട്ടേക്കുമായിരുന്നില്ല. എങ്കിലും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിവരെ അവരെ അവന്‍ (ഒഴിവാക്കി) പിന്തിച്ചുവെക്കുകയാണ്; എന്നാല്‍, അവരുടെ (ആ) അവധി വന്നാല്‍, (പിന്നെ) ഒരു നാഴിക (സമയം) അവര്‍ പിന്തിപ്പോകുകയാകട്ടെ, മുന്തിപ്പോകുകയാകട്ടെ ചെയ്കയില്ല. وَلَوْ يُؤَاخِذُ പിടികൂടുമായിരുന്നെങ്കില്‍ (പിടിച്ചു ശിക്ഷിച്ചിരുന്നുവെങ്കില്‍) اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِظُلْمِهِم അവരുടെ അക്രമം നിമിത്തം, അനീതികൊണ്ടു مَّا تَرَكَ അവന്‍ വിടുക (ഒഴിവാക്കിവിടുകയില്ലാ) യിരുന്നു عَلَيْهَا അതിന്മേല്‍, അതില്‍ مِن دَابَّةٍ ഒരു ജീവിയെയും, ജന്തുവെയും وَلَـٰكِن എങ്കിലും يُؤَخِّرُهُمْ അവനവരെ പിന്തിക്കുന്നു, പിന്നോട്ടുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നാല്‍ വന്നാല്‍ أَجَلُهُمْ അവരുടെ അവധി لَا يَسْتَأْخِرُونَ അവര്‍ പിന്തുക (പിന്നോക്കം പോക)യില്ല سَاعَةً ഒരു നാഴിക, അല്‍പസമയം) وَلَا يَسْتَقْدِمُونَ അവര്‍ മുന്തുക(മുന്നോക്കംപോക)യില്ല മനുഷ്യര്‍ പ്രവര്‍ത്തിക്കുന്ന അക്രമങ്ങള്‍ക്ക് അല്ലാഹു അപ്പപ്പോള്‍ തന്നെ ശിക്ഷാനടപടിയെടുക്കുകയാണെങ്കില്‍, ഈ ഭൂമുഖത്ത് ഒരു ജീവിയും ബാക്കിയാകുമായിരുന്നില്ല. അത്രയും ദുഷിച്ചതും ദൂരവ്യാപകവുമാണ് അവരുടെ ചെയ്തികള്‍. പക്ഷെ, അവന്റെ ദയവും കാരുണ്യവും നിമിത്തം പെട്ടെന്നു നടപടിയെടുക്കാതെ അവന്‍ അതിനൊരു നിശ്ചിത അവധി വെച്ചിരിക്കുകയാണ്. അതിനുമുമ്പ് അവര്‍ക്ക് മടങ്ങുവാനും പശ്ചാത്തപിക്കുവാനും അവസരമുണ്ട്. ആ അവധിയില്‍ അണുവോളം മാറ്റം വരുകയില്ല. തികച്ചും കൃത്യസമയത്തുതന്നെ അതു സംഭവിക്കും. മനുഷ്യന്‍ അല്ലാഹുവിനോടും, തന്റെ സ്വന്തത്തോടും, സമൂഹത്തോടും, സഹജീവികളോടും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെയും, അനീതികളെയും കുറിച്ചു ശരിക്കൊന്നു ചിന്തിച്ചു നോക്കുന്ന ഏവര്‍ക്കും അല്ലാഹുവിന്റെ ഈ പ്രസ്താവനയുടെ ഗൗരവം മനസ്സിലാകുന്നതാണ്. വ്യക്തിയാകട്ടെ, സമൂഹമാകട്ടെ, സമുദായമാകട്ടെ അവരുടെ അക്രമത്തിനു ശിക്ഷ നല്‍കേണ്ടതു എപ്പോഴാണെന്നും, എങ്ങിനെയാണെന്നും അല്ലാഹു നിര്‍ണ്ണയിച്ചു വെച്ചിട്ടുണ്ട്. അതാണു നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ അവര്‍ക്കു ഒഴിവുകൊടുക്കുമെന്നു പറഞ്ഞത്. ഈ വചനത്തിലെ ആശയം ഉള്‍ക്കൊള്ളുന്ന മറ്റു പല വചനങ്ങള്‍ വേറെയും ഖുര്‍ആനിലുണ്ട്. 7:34; 15:4,5; 35:45 മുതലായവയും വ്യാഖ്യാനവും നോക്കുക. ബൈഹഖിയും, ഇബ്നു ജരീറും (رحمهما الله) നിവേദനം ചെയ്യുന്നു: ‘അക്രമം പ്രവര്‍ത്തിക്കുന്നവൻ തനിക്കുതന്നെയല്ലാതെ മറ്റാര്‍ക്കും ഉപദ്രവം ചെയ്യുന്നില്ല’ എന്നു ഒരാള്‍ പറയുന്നതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) കേട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിശ്ചയമായും, അക്രമിയുടെ അക്രമം നിമിത്തം കാടപ്പക്ഷി അതിന്റെ കൂട്ടില്‍ വെച്ചു ചത്തുപോകുന്നു.’ ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കുവാന്‍ പോന്ന ഒരു ഉദാഹരണമത്രെ അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഇതുമൂലം ചൂണ്ടിക്കാട്ടുന്നത്. ഒരാള്‍ ചെയ്ത ചെറിയ ഒരു തെറ്റുനിമിത്തം ചിലപ്പോള്‍ ദൂരവ്യാപകമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ. 16:62 وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ ٱلْكَذِبَ أَنَّ لَهُمُ ٱلْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفْرَطُونَ ﴾٦٢﴿ തങ്ങള്‍ വെറുക്കുന്നതിനെ അവര്‍ അല്ലാഹുവിന്നാക്കുന്നു! ഏറ്റം നന്നായുള്ളതു തങ്ങള്‍ക്കാണെന്നു അവരുടെ നാവുകള്‍ വ്യാജവര്‍ണ്ണന നടത്തുകയും ചെയ്യുന്നു! നിസ്സംശയമത്രെ, അവര്‍ക്കു നരകമുണ്ടെന്നുള്ളതും, അവര്‍ (അതിലേക്കു) മുന്നില്‍ കൊണ്ടുവരപ്പെടുന്നവരാണെന്നുള്ളതും! وَيَجْعَلُونَ അവര്‍ ആക്കുന്നു لِلَّـهِ അല്ലാഹുവിനു مَا يَكْرَهُونَ അവര്‍ വെറുക്കുന്നതിനെ وَتَصِفُ വിവരിക്കുക (വര്‍ണ്ണിക്കുക - വിശേഷിപ്പിക്കുക)യും ചെയ്യുന്നു أَلْسِنَتُهُمُ അവരുടെ നാവുകള്‍ الْكَذِبَ വ്യാജം (വ്യാജവര്‍ണ്ണന) أَنَّ لَهُمُ അവര്‍ക്കുണ്ടെന്നു الْحُسْنَىٰ ഏറ്റം നന്നായുള്ളത് لَا جَرَمَ നിസ്സംശയം (തെറ്റല്ല - സത്യമാണു) أَنَّ لَهُمُ അവര്‍ക്കുണ്ടു (അവര്‍ക്കാണു) എന്നുള്ളതു النَّارَ നരകം وَأَنَّهُم അവര്‍ (ആകുന്നു) എന്നുള്ളതും مُّفْرَطُونَ മുമ്പില്‍ കൊണ്ടുവരപ്പെടുന്നവര്‍ മുമ്പു പ്രസ്താവിച്ചപോലെ, ആ അവിശ്വാസികളുടെ അടുക്കല്‍ ഏറ്റവും വെറുക്കപ്പെട്ടവരാണ് പെണ്‍മക്കള്‍. എന്നിട്ടും, അല്ലാഹുവിനു മക്കളുണ്ടെന്നു മാത്രമല്ല, അതു പെണ്‍മക്കളാണെന്നുകൂടി അവര്‍ വര്‍ണ്ണിക്കുന്നു. അതുകൊണ്ടും അവര്‍ മതിയാക്കുന്നില്ല. ഏറ്റവും നന്നായുള്ളതൊക്കെ തങ്ങള്‍ക്കായിരിക്കും ലഭിക്കുകയെന്നും, അതിന്നവകാശികള്‍ തങ്ങളാണെന്നും അവര്‍ വായാടിത്തം പറയുന്നു. വാസ്തവമാകട്ടെ, നേരെമറിച്ചുള്ളതും. ‘അതെ, അവര്‍ക്കു ലഭിക്കുവാനിരിക്കുന്നത് ഏറ്റവും വഷളവും ഏറ്റവും കടുത്തതുമായ നരകമായിരിക്കും, ആദ്യമായി അതില്‍ പ്രവേശിക്കപ്പെടുന്ന ഏറ്റവും വലിയ കേടികളും അവര്‍ തന്നെയായിരിക്കും. ഇഹത്തില്‍ ലഭിക്കുവാനിരിക്കുന്ന എല്ലാ നല്ല ഭാവിയും, ഉന്നതപദവിയും, തങ്ങള്‍ക്കാണെന്നും, പരലോകം എന്നൊന്നുണ്ടെങ്കില്‍ അവിടെയും തങ്ങളായിരിക്കും മുമ്പന്‍മാര്‍ എന്നുമാണവരുടെ വാദം. മതത്തെധിക്കരിക്കുകയും, പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്നവരുടെ എല്ലാകാലത്തുമുള്ള വീരവാദം – യഥാർത്ഥത്തില്‍ വ്യാജ ജല്‍പനം – തന്നെയാണിത്. അല്ലാഹു പറയുന്നു: ‘അവനു വല്ല കഷ്ടതയും ബാധിച്ചശേഷം, നമ്മുടെ പക്കല്‍നിന്നുള്ള വല്ല കാരുണ്യത്തെയും അവന്നു നാം ആസ്വദിപ്പിച്ചുവെങ്കില്‍ തീര്‍ച്ചയായും അവന്‍ പറയും: ഇതെനിക്കുള്ളതാണ്; അന്ത്യസമയം നിലവില്‍ വരുന്നതാണെന്നു ഞാന്‍ വിചാരിക്കുന്നുമില്ല; എന്റെ റബ്ബിങ്കലേക്കു ഞാന്‍ മടക്കപ്പെട്ടുവെങ്കില്‍തന്നെ, നിശ്ചയമായും എനിക്കു അവന്റെ അടുക്കല്‍ ഏറ്റവും നല്ലതുതന്നെ ഉണ്ടായിരിക്കുന്നതുമാണ്.’ (41:50). വിശ്വാസിയും, അവിശ്വാസിയുമായ രണ്ടു തോട്ടക്കാര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണം വിവരിക്കുന്നമദ്ധ്യേ, അവിശ്വാസി പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: ‘ഒരു കാലത്തും ഇതു (ഈ തോട്ടം) നശിച്ചുപോകുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. അന്ത്യസമയം സംഭവിക്കുന്നതാണെന്നും ഞാന്‍ വിചാരിക്കുന്നില്ല. ഞാന്‍ എന്റെ റബ്ബിങ്കലേക്കു മടക്കപ്പെടുന്നതാണെങ്കില്‍തന്നെ, നിശ്ചയമായും ഇതിനേക്കാള്‍ ഉത്തമമായ ഒരു മടങ്ങിച്ചെല്ലുന്ന സ്ഥാനം തീര്‍ച്ചയായും എനിക്ക് കിട്ടുന്നതാണ്.’ (അല്‍കഹ്ഫ്‌: 36). 16:63 تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ ﴾٦٣﴿ (നബിയേ) അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിനക്കുമുമ്പ് പല സമുദായങ്ങളിലേക്കും നാം (റസൂലുകളെ) അയച്ചിട്ടുണ്ട്; എന്നാല്‍ പിശാച് അവര്‍ക്കു തങ്ങളുടെ പ്രവൃത്തികളെ അലങ്കാരമാക്കിക്കാണിച്ചു; അങ്ങനെ, ഇന്ന്‍ (ഇഹത്തില്‍) അവന്‍ അവരുടെ മിത്രം (അഥവാ കൈകാര്യക്കാരന്‍) ആകുന്നു. അവര്‍ക്കു വേദനയേറിയ ശിക്ഷയുമുണ്ട്‌. تَاللَّـهِ അല്ലാഹു തന്നെയാണ് لَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് إِلَىٰ أُمَمٍ പല സമുദായങ്ങളിലേക്കും مِّن قَبْلِكَ നിന്റെ മുമ്പു فَزَيَّنَ എന്നാല്‍ (എന്നിട്ടു) അലങ്കാരമാക്കി (ഭംഗിയാക്കി) കാണിച്ചു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ فَهُوَ അങ്ങനെ (എന്നിട്ടു) അവന്‍ وَلِيُّهُمُ അവരുടെ മിത്രം (കൈകാര്യക്കാരന്‍) ആകുന്നു الْيَوْمَ ഇന്നു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ 16:64 وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴾٦٤﴿ നിനക്കു നാം (ഈ) വേദഗ്രന്ഥം ഇറക്കിത്തന്നിട്ടില്ല അവര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നുവോ അതിനെ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ; വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിക്കൊണ്ടും (അല്ലാതെ). وَمَا أَنزَلْنَا നാം ഇറക്കിയിട്ടില്ല عَلَيْكَ നിന്റെ മേല്‍, നിനക്കു الْكِتَابَ (വേദ) ഗ്രന്ഥം إِلَّا لِتُبَيِّنَ നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ لَهُمُ അവര്‍ക്കു الَّذِي യാതൊന്നിനെ اخْتَلَفُوا അവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസമായി فِيهِ അതില്‍ وَهُدًى മാര്‍ഗ്ഗദര്‍ശന (സന്മാര്‍ഗ്ഗ)മായും وَرَحْمَةً കാരുണ്യമായും لِّقَوْمٍ ജനങ്ങള്‍ക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു 16:65 وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَسْمَعُونَ ﴾٦٥﴿ അല്ലാഹു (തന്നെ) ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു; എന്നിട്ടു, ഭൂമിയെ അതിന്റെ നിര്‍ജ്ജീവതക്കുശേഷം അതുകൊണ്ടു അവന്‍ ജീവിപ്പിച്ചു. നിശ്ചയമായും, കേട്ടറിയുന്ന ജനങ്ങള്‍ക്കു അതില്‍ ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. وَاللَّـهُ അല്ലാഹു (തന്നെ) أَنزَلَ ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَحْيَا എന്നിട്ടവന്‍ ജീവിപ്പിച്ചു بِهِ അതുകൊണ്ടു الْأَرْضَ ഭൂമിയെ بَعْدَ ശേഷം مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവതക്കു) إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ يَسْمَعُونَ കേള്‍ക്കുന്ന (കേട്ടു മനസ്സിലാക്കുന്ന) ജനങ്ങള്‍ക്ക് മനുഷ്യര്‍ക്കായി അവതരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ക്കു വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഖുര്‍ആനാകുന്ന പ്രമാണം അവതരിപ്പിച്ചതെന്നു 44-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. പ്രസ്തുത ലക്ഷ്യത്തിന്റെ ഒരു പ്രധാന വശമാണു 64-ാം വചനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. മതപരമായ വിശ്വാസാചാരങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ കടന്നുകൂടിയിരുന്ന ഭിന്നാഭിപ്രായങ്ങളിലുള്ള യഥാര്‍ത്ഥവും സത്യവും വിവരിച്ചുകൊടുക്കുക എന്നുള്ളതാണത്. എന്നാല്‍ 63-ാം വചനത്തില്‍ കണ്ടതുപോലെ – സത്യമാര്‍ഗ്ഗത്തില്‍ നിന്നു ഭിന്നിച്ചകന്നുപോയവരെല്ലാം റസൂലുകളുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് സത്യത്തിലേക്കു മടങ്ങുന്നതല്ല. മിക്കവരും പിശാചിന്റെ ദുരുപദേശങ്ങള്‍ക്കടിമപ്പെടുകയാണുണ്ടാകുക. കഴിഞ്ഞുപോയ എല്ലാ സമുദായങ്ങളുടെയും സ്ഥിതി ഇതു തന്നെയായിരുന്നു. അതുപോലെത്തന്നെയായിരിക്കും ഈ സമുദായത്തിന്റെയും സ്ഥിതി. അതുകൊണ്ടു അങ്ങിനെയുള്ളവര്‍ക്കു ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനം ഉപകരിക്കുകയില്ലെന്നും, സത്യം മനസ്സിലാക്കി സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കേ ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനവും അല്ലാഹുവിന്റെ അനുഗ്രഹവും ലഭിക്കുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ആകാശത്തു നിന്നു മഴവെള്ളം ഇറക്കി അതുവഴി ഉല്‍പാദന യോഗ്യമല്ലാതെ നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ അല്ലാഹു ജീവിപ്പിക്കുന്നു. അങ്ങിനെ മനുഷ്യന്റെ ശാരീരികവും ഭൗതികവുമായ നിലനില്‍പിനും അഭിവൃദ്ധിക്കും അനിവാര്യമായ അന്നപാനാദി കാര്യങ്ങള്‍ അവന്‍ മനുഷ്യനു ഒരുക്കികൊടുക്കുന്നു. അതുപോലെ അവന്റെ ആത്മീയവും പാരത്രികവുമായ ജീവിതത്തിന്റെ നന്മക്കു അനിവാര്യമായിരിക്കുന്ന കാര്യങ്ങളാണു ഖുര്‍ആന്‍വഴി അവതരിപ്പിച്ചിരിക്കുന്നതെന്നും, നിര്‍ജ്ജീവമായ ഭൂമിയെ വീണ്ടും ജീവസ്സുള്ളതാക്കിത്തീര്‍ക്കുന്നതുപോലെ നിര്‍ജ്ജീവമായ ശേഷം മനുഷ്യനെയും അവന്‍ വീണ്ടും ജീവിപ്പിക്കുമെന്നും 65-ാം വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. കാര്യങ്ങള്‍ വേണ്ടതുപോലെ കേട്ടു മനസ്സിലാക്കുന്നവര്‍ക്കു ഇതിലെല്ലാം അടങ്ങിയ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്നു അവസാനം ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. 16. النحل - അന്നഹ്ല്‍ സൂറത്തു-ന്നഹ്ല്‍ : 01-21 സൂറത്തു-ന്നഹ്ല്‍ : 22-34 സൂറത്തു-ന്നഹ്ല്‍ : 35-50 സൂറത്തു-ന്നഹ്ല്‍ : 51-65 സൂറത്തു-ന്നഹ്ല്‍ : 66-83 സൂറത്തു-ന്നഹ്ല്‍ : 84-100 സൂറത്തു-ന്നഹ്ല്‍ : 101-119 സൂറത്തു-ന്നഹ്ല്‍ : 120-128 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം [[:mw:Content translation/Boost|മുൻകൈ]] എടുക്കുന്നു. [[:mw:Content translation|ഉള്ളടക്ക പരിഭാഷാ ഉപകരണം]] ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക ([[വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ]]). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --[[ഉപയോക്താവ്:Elitre (WMF)|Elitre (WMF)]] ([[ഉപയോക്താവിന്റെ സംവാദം:Elitre (WMF)|സംവാദം]]) 16:28, 18 സെപ്റ്റംബർ 2019 (UTC) ==വിക്കിപീഡിയ:ഏഷ്യൻ മാസം 2019== <div style="width: 99%; color: #111; {{box-shadow|0|0|6px|rgba(0, 0, 0, 0.55)}} {{border-radius|2px}}"> <div style="overflow:hidden; height:auto; background: #e2e0ee; width: 100%; padding-bottom:18px;"> <div style="font-size: 35px; margin-top: 24px;margin-left: 16px; font-family: 'Linux Libertine',Georgia,Times,serif; line-height: 2em;">[[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]] <div style="margin-right:1em; float:right;">[[File:Wikipedia Asian Month Logo.svg|250px|center|link=]]</div></div> <div style="font-size: 20px; padding-top: 10px; margin-left: 16px; font-family: 'Linux Libertine',Georgia,Times,serif; line-height:2em; color: #333; "> പ്രിയ സുഹൃത്തേ,<br/> ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന '''[[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]]''' തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്. <div style="text-align:center;"> <!-- Please edit the "URL" accordingly, especially the "section" number; thanks --> {{Clickable button 2|ഇവിടെ പേരു ചേർക്കാം|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%82_2019/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC&action=edit&section=1 |class=mw-ui-progressive}} </div> കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]] താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 09:57, 27 ഒക്ടോബർ 2019 (UTC)
സൈബർ സ്പേസിൽ നിങ്ങളെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും കഴിയുന്ന, നിങ്ങളുമായി ബന്ധപ്പെട്ട പേര്, വിലാസം, ഇമെയിൽ ഐഡി തുടങ്ങിയവ പോലുള്ള എല്ലാ വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ ലോകത്തെ നിങ്ങളുടെ ഐഡൻ്റിറ്റിയാണ്. മൊബൈൽ, ഇൻ്റർനെറ്റ്, ഇമെയിൽ തുടങ്ങിയവ ഡിജിറ്റൽ ലോകത്തിൻ്റെ ഭാഗമാണ്. ജീവിതം കൂടുതൽ എളുപ്പമാക്കുന്ന ഓരോ ഉപകരണത്തിനും/സാങ്കേതിക വിദ്യയ്ക്കും പിന്നിലെ ഡിജിറ്റൽ ലോകത്തിൽ, നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്ന ചതിക്കുഴികളുമുണ്ട്. എന്താണ് ഐഡൻ്റിറ്റി മോഷണം? പേര്, ഫോൺ നമ്പർ, സ്കൂൾ വിശദാംശം, ഇമെയിൽ ഐഡി, ജനനതീയതി, വിലാസം, തിരിച്ചറിയൽ കാർഡ് നമ്പർ, ആധാർ കാർഡ് വിശദാംശം, പാസ്‌പോർട്ട് വിവരങ്ങൾ, യാത്രാ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശം, വിരലടയാളങ്ങൾ, ശബ്ദ മാതൃകകൾ തുടങ്ങിയവ പോലുള്ള നിങ്ങളുടെ വ്യക്തിഗത അഥവാ സാമൂഹിക തിരിച്ചറിയൽ വിവരങ്ങൾ മോഷ്ടിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നതാണ് ഐഡൻ്റിറ്റി മോഷണം. എന്തുകൊണ്ടാണ് ഇത് പ്രധാനം? ഏതുസമയത്തും ആരും ഐഡൻ്റിറ്റി മോഷണത്തിന് ഇരയാകാം. ഇത് പല രൂപത്തിലും ഭാവത്തിലും സംഭവിക്കുന്നു. നിങ്ങളോ മാതാപിതാക്കളോ കുടുംബാംഗങ്ങളോ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടമാകുവാൻ ഇത് ഇടയാക്കും. ലോകത്തിൽ ജീവിക്കുമ്പോൾ നാം നമ്മുടെ സുരക്ഷയ്ക്ക് എപ്പോഴും പ്രാധാന്യം നൽകുന്നു. അതുപോലെ തന്നെ സൈബർ ലോകത്തെ സുരക്ഷയ്ക്കും നാം പ്രാധാന്യം നൽകണം. ഭൗതിക ലോകം പോലെ തന്നെ സൈബർ ലോകവും മികച്ചതാണ്. എന്നാൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ രണ്ടിലും അപകടസാധ്യതയുണ്ട്. യഥാർത്ഥത്തിൽ, ഡിജിറ്റൽ സ്പേസിൽ നിങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സംരക്ഷിക്കാൻ അധിക മുൻകരുതലുകളും പ്രതിരോധന നടപടികളും സ്വീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ഐഡൻ്റിറ്റി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ആർക്കും തടുക്കാനാവാത്ത രീതിയിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, അവയ്ക്ക് ഇരയാകാതെ സ്വയം സംരക്ഷിക്കുന്നതാണ് നല്ലത്. ചികിത്സയെക്കാൾ പ്രതിരോധമാണ് എപ്പോഴും നല്ലത്. എങ്ങനെയാണ് ഐഡൻ്റിറ്റി മോഷണം ഉണ്ടാകുന്നത്? വ്യക്തികളുടെ ഐഡൻ്റിറ്റി മോഷ്ടിക്കാൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന വിവിധ മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു. വ്യക്തിഗത വിവരങ്ങൾ അഭ്യർത്ഥിച്ച് കൊണ്ട് റസ്റ്റോറൻ്റുകളിൽ നിന്ന് ലഭിക്കുന്ന സർവേ ഫോമുകളിലും ഷോപ്പിംഗ് മാൾ/സിനിമ തീയറ്ററുകളിൽ നിന്ന് ലഭിക്കുന്ന ലക്കി കൂപ്പണുകളിലും നൽകുന്ന ഡാറ്റ. വിവര മോഷ്ടാക്കൾ നിങ്ങളുടെ സംഭാഷണം കേൾക്കുന്നുവെന്നും കേൾക്കുന്ന വിവരങ്ങൾ തട്ടിപ്പിനായി ഉപയോഗിക്കാമെന്നും ശ്രദ്ധിക്കാതെ, പരസ്യ സ്ഥലങ്ങളിൽ വെച്ച് വ്യക്തിപരമോ കുടുംബപരമോ ആയ കാര്യങ്ങൾ ഫോണിലോ നേരിട്ടോ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുന്ന ഡാറ്റ. സൂപ്പർ മാർക്കറ്റിലോ മെഡിക്കൽ സ്റ്റോറിലോ മാളിലെ റീട്ടെയിൽ ചെയിനിലോ ഷോപ്പിംഗിന് ശേഷം നൽകുന്ന ഡാറ്റ ഇമെയിൽ, വാട്ട്‌സാപ്പ്, എസ്എംഎസ് എന്നിവയിലൂടെ ക്യാഷ് പ്രൈസിൻ്റെയോ ലോട്ടറിയുടെയോ ജോലി വാഗ്‌ദാനത്തിൻ്റെയോ പേരിൽ മെയിലായോ സന്ദേശമായോ ശേഖരിക്കുന്ന ഡാറ്റ. അംഗീകൃതമാണെന്ന് തോന്നാനായി യഥാർത്ഥ വെബ്‌സൈറ്റിന് സമാനമായ ലോഗോകൾ അടങ്ങിയ മെയിലാണ് അയയ്ക്കുക. ഇതിലൂടെ, മറ്റൊരു പേജിലേക്ക് റീഡയറക്റ്റ് ചെയ്യുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ അവർ ആവശ്യപ്പെട്ടേക്കാം. ആ പേജിൽ നിങ്ങളുടെ പാസ്‌വേഡ്, ഒടിപി തുടങ്ങിയവ പോലുള്ള അതിപ്രധാന വ്യക്തിഗത വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകൾ, ഇ-കൊമേഴ്സ് സൈറ്റുകൾ, ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ക്രിമിനലുകൾ ആക്സസ് ചെയ്ത്, ആ വിവരങ്ങൾ അവരുടെ ലാഭത്തിനായി നിങ്ങൾക്ക് എതിരെ ഉപയോഗിക്കുന്നു. ഐഡൻ്റിറ്റി മോഷ്ടാവ് വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലെ വിവിധ പ്രൊഫൈലുകളിലേക്ക് കടന്നുവരുന്നു. ഇതിൽ നിന്ന് എളുപ്പത്തിൽ വഞ്ചിതരാകാൻ സാധ്യതയുള്ള പ്രൊഫൈലുകൾ തിരഞ്ഞെടുത്ത്, അവയിലേക്ക് ‘സൗഹൃദ’ അഭ്യർത്ഥന അയയ്ക്കുന്നു. ഇതിലൂടെ ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യും. വിശ്വസ്ത സുഹൃത്താണെന്ന് തോന്നിപ്പിച്ച ശേഷം സാധ്യമായ എല്ലാ ടാർജറ്റുകളിൽ നിന്നും അതിപ്രധാന വ്യക്തിഗത വിവരങ്ങൾ സ്വന്തമാക്കുന്നു. അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യാത്ത സർക്കാർ രജിസ്റ്ററുകളിലെയും പൊതു രേഖകളിലെയും ഡാറ്റ ശരിയായ രീതിയിൽ സുരക്ഷിതമാക്കുകയോ നിരീക്ഷിക്കുകയോ ചെയ്യാത്ത കമ്പ്യൂട്ടറിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ക്രിമിനലുകൾ ശ്രമിക്കും. അനുയോജ്യമല്ലാത്ത രീതിയിൽ കോൺഫിഗർ ചെയ്തതോ അറിയാതെ തുറന്നതോ ആയ പോർട്ടുകളിലൂടെ അല്ലെങ്കിൽ ഐഡൻ്റിറ്റി മോഷണം എളുപ്പമാക്കുന്ന അശക്തമായ പാസ്‌വേഡ് മൂലം അവർ റൂട്ടറുകൾ ആക്സസ് ചെയ്‌തേക്കാം. വ്യക്തിഗത വിവരങ്ങളുടെ മോഷണം മാൽവെയറിലൂടെ സംഭവിക്കാം. മെയിൽ, എസ്എംഎസ് വാട്ട്‌സാപ്പ് ലിങ്ക് എന്നിവയിലൂടെ മാൽവെയർ അയയ്‌ക്കാനാവും. വൈറസ്, സ്പൈ വെയർ, റൂട്ട്‌കിറ്റ്സ്, റിമോട്ട് ആക്സസ് ടൂൾസ് തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിൽ മാൽവെയർ വരാം. സ്മാർട്ട് ക്രെഡിറ്റ്/ഡെബിറ്റ് അഥവാ മറ്റ് സ്മാർട്ട് പേയ്‌മെൻ്റ് കാർഡുകളിലെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ, കാർഡ് നേരിട്ട് കാണുക പോലും ചെയ്യാതെ, ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ) ഉപകരണം വഴി കാർഡിലെ വിവരങ്ങൾ റീഡ് ചെയ്യാം. ഐഡൻ്റിറ്റി മോഷണത്തിൽ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാം? സൈബർ ലോകത്ത് നിങ്ങളുടെ ഐഡൻ്റിറ്റി സംരക്ഷിക്കാനും സുരക്ഷിതമായി തുടരാനുമുള്ള ചില നുറുങ്ങുകളും നടപടികളും ചുവടെ സൂചിപ്പിക്കുന്നു. നിങ്ങളുടെ മൊബൈൽ, കമ്പ്യൂട്ടർ, ഡിജിറ്റൽ ഉപകരണങ്ങൾ, ആപ്പുകൾ എന്നിവയ്‌ക്കെല്ലാം പ്രതീകങ്ങളും അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്ന, ഊഹിച്ച് കണ്ടെത്താൻ കഴിയാത്ത ശക്തമായ പാസ്‌വേഡുകൾ നൽകുക. പാസ്‌വേഡുകൾ ഇടയ്‌ക്കിടെ മാറ്റുക. മാറ്റുമ്പോൾ നേരത്തെ ഉപയോഗിച്ചതിനെക്കാൾ കൂടുതൽ വ്യത്യസ്തമായത് ഉപയോഗിക്കുക. വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകളിൽ ബ്രൗസ് ചെയ്യുന്നത് ഒഴിവാക്കുക, ഐഡൻ്റിറ്റി മോഷണം ഒളിഞ്ഞിരിക്കുന്ന സംശയകരമായ ലിങ്കുകളിലും ടെക്സ്റ്റ് സന്ദേശങ്ങളിലും ക്ലിക്ക് ചെയ്യാതിരിക്കുക. പാസ്‌വേഡുകൾ, അക്കൗണ്ട് നമ്പറുകൾ, പിൻ നമ്പറുകൾ തുടങ്ങിയ വ്യക്തിഗതവും രഹസ്യാത്മകവുമായ വിവരങ്ങൾ ഫോണിലൂടെയോ ഇമെയിലിലൂടെയോ കൈമാറരുത്. വ്യക്തിഗതവും രഹസ്യാത്മകവുമായ വിവരങ്ങൾ പേപ്പർ, ബുക്ക്, മൊബൈൽ നോട്ട്സ് തുടങ്ങിയവയിൽ എഴുതിവെയ്‌ക്കരുത്. ഒറിജിനൽ രേഖകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ, ഐഡൻ്റിറ്റി കാർഡ്, ലൈസൻസ് തുടങ്ങിയ പ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് പകർപ്പ് കൈയ്യിൽ കരുതുക. ഡിജിറ്റൽ അസെറ്റ് സുരക്ഷിതമാക്കാൻ ചുവടെയുള്ളവ ഉറപ്പാക്കുക: ശക്തമായ ഫയർവാൾസ് ബാഹ്യ ആക്സസിന് വിപിഎൻ ഷെഡ്യുൾ ചെയ്ത മാൽവെയർ & വൈറസ് സ്കാൻ ഓട്ടോമാറ്റിക് വിൻഡോസും മറ്റും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സുരക്ഷിതമായ വയർലെസ് നെറ്റ്‌വർക്കുകൾ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കുള്ള ഭൗതിക ആക്സസ് സുരക്ഷിതമാക്കുന്നു / നിയന്ത്രിക്കുന്നു Page Rating (Votes : 5) Your rating: പങ്കിടുക ഉള്ളടക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണങ്ങൾക്ക് ദയവായി isea[at]cdac[dot].in ലേക്ക് ഇമെയിൽ അയയ്ക്കുക Disclaimer: The content published in this website are crowd sourced and are under review. If you find a need to update or change the content, feel free to click the Review Content button under each page or write to us on our email isea[at]cdac[dot]in
കാലദേശാതീതമായൊരിടത്ത്‌ ലംബാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു തടവറ. അതിന്റെ ഓരോ നിലയിലും രണ്ടു തടവുകാര്‍ വീതം. ആരൊക്കെ ഈയവസ്ഥ അതിജീവിക്കും? ആരൊക്കെ സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി മരണത്തിനിരയാകും? 2019ൽ Galder Gaztelu-Urrutia സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ സ്പാനിഷ് ചിത്രം മികച്ചൊരു ദൃശ്യാനുഭവം തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Horror, Mystery, Spanish, Thriller, Thriller Fest Tagged: Shyam Narayanan TK Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
കുറുക്കൻ ഭക്ഷണം തേടി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കടുവയുടെ മുൻപിൽ ചെന്നുപെട്ടത്. കടുവയെ കണ്ടതും കുറുക്കൻ തിരിഞ്ഞോടി. ഓട്ടത്തിനിടയിൽ അറിയാതെ ഒരു പൊട്ടക്കിണറ്റിൽ വീണു. എത്ര ശ്രമിച്ചിട്ടും അവിടെനിന്നും കയറാൻ കുറുക്കന് കഴിഞ്ഞില്ല. അതിനിടയിലാണ് ആടിന്റെ ശബ്ദം കേട്ടത്. ”കൂട്ടുകാരാ ഇവിടേക്കു നോക്കൂ,” ഉടൻ കുറുക്കൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ശബ്ദം കേട്ട് ആട് കിണറിന്റെ അടുത്തേക്കുവന്നു. ”കിണറ്റിൽ എന്താണ് ചെയ്യുന്നത്?” ആട് ചോദിച്ചു.” ”അപ്പോൾ നീ ഒന്നും അറിഞ്ഞില്ലെന്നു തോന്നുന്നല്ലോ.” ”എന്താണ്?” ”നമ്മുടെ കാട്ടിൽ ഉടനെ കടുത്ത വേനൽ ഉണ്ടാകുന്നമെന്ന് പത്രത്തിലുണ്ടായിരുന്നു. ആ സമയത്ത് കുളങ്ങളും പുഴകളും വരണ്ടുണങ്ങും. ഈ കിണറ്റിലെ വെള്ളം പ്രത്യേക ഔഷധഗുണമുള്ളതും ഒരിക്കലും വറ്റാത്തതുമാണ്. മാത്രമല്ല, വെള്ളം കുടിച്ചാൽ ഒട്ടും വിശക്കുകയുമില്ല. അതുകൊണ്ടാണ് ആരും അറിയാതെ ഞാനിവിടെ ഇരിക്കുന്നത്. വേണമെങ്കിൽ നിനക്കുകൂടി ഇങ്ങോട്ടു വരാം. മറ്റാരോടും പറയരുത്.” കുറുക്കന്റെ വാക്കുകൾ സത്യമാണെന്ന് കരുതി മറ്റൊന്നും ആലോചിക്കാതെ ആട് കിണറ്റിലേക്കു ഇറങ്ങി. കുറുക്കൻ ഒട്ടും സമയം പാഴാക്കാതെ ആടിന്റെ പുറത്തുചവിട്ടി കരയിലേക്കു ചാടി. ”എന്താണ് നീ പോകുന്നത്?” ആട് ചോദിച്ചു. ആ ചോദ്യം കേൾക്കാത്ത ഭാവത്തിൽ കുറുക്കൻ അവിടെനിന്നും ഓടി. കുറച്ചു കഴിഞ്ഞപ്പോഴാണ് ആടിന് താൻ അകപ്പെട്ട കെണി മനസിലായത്. കൂട്ടുകാരേ, പലവിധത്തിലുള്ള കപടവാഗ്ദാനങ്ങളുമായി അനേകർ നമ്മെ സമീപിക്കും. അവരുടെ വാക്കുകൾ സത്യമാണെന്ന് തോന്നുമെങ്കിലും അതിന്റെ പിന്നിലുള്ളത് അവരുടെ സ്വാർത്ഥതയായിരിക്കും. അതിനാൽ മുതിർന്നവരോട് ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കരുത്.
1895 മാര്‍ച്ച് 11-ാംനു കല്‍ക്കത്തയിലെ സ്റ്റാര്‍ തിയേറ്ററില്‍വെച്ച് ‘ഭാരതത്തിലെ ആദ്ധ്യാത്മികചിന്തയ്ക്ക് ഇംഗ്ലണ്ടിലുള്ള പ്രഭാവം’ എന്ന വിഷയത്തെപ്പറ്റി നിവേദിത (മിസ് എം.ഇ. നോബിള്‍) ചെയ്ത പ്രസംഗത്തില്‍ വിവേകാനന്ദസ്വാമികളാണ് ആദ്ധ്യക്ഷ്യം വഹിച്ചത്. നിവേദിതയെ പരിചയപ്പെടുത്താന്‍ സ്വാമികള്‍ താഴെ ചേര്‍ക്കുംവിധം സംസാരിച്ചു. മഹതികളേ, മഹത്തുക്കളേ, ഏഷ്യയിലെ കിഴക്കന്‍ദേശങ്ങളില്‍ക്കൂടി സഞ്ചരിച്ചപ്പോള്‍ പ്രകടമായ ഒരു സംഗതി എന്റെ ശ്രദ്ധയില്‍പെട്ടു – അതായത്, ഭാരതത്തിലെ ആദ്ധ്യാത്മികചിന്തയ്ക്ക് ഏഷ്യയിലെ കിഴക്കന്‍നാടുകളിലുള്ള പ്രചാരം. ചൈനയിലും ജപ്പാനിലുമുള്ള ദേവാലയങ്ങളുടെ ഭിത്തിമേല്‍ പ്രസിദ്ധമായ കുറേ സംസ്‌കൃതമന്ത്രങ്ങള്‍ എഴുതിയിട്ടുള്ളതു കണ്ടപ്പോള്‍ എനിക്കുണ്ടായ അദ്ഭുതം നിങ്ങള്‍ക്ക് ഊഹിക്കാം. അവയെല്ലാം എഴുതിയത് പഴയ ബംഗാളിലിപിയിലാണെന്നും, ബംഗാളികളായ നമ്മുടെ പൂര്‍വ്വികര്‍ ധര്‍മ്മപ്രചരണത്തില്‍ പ്രകടിപ്പിച്ച ഉത്‌സാഹത്തിനും ഊര്‍ജ്ജ സ്വലതയ്ക്കും സ്മാരകമായി ഇന്നും അവ നിലകൊള്ളുന്നു എന്നുമുള്ള അറിവ് നിങ്ങള്‍ക്കു സന്തോഷപ്രദമാവാം. ഏഷ്യയിലെ ഈ നാടുകള്‍ക്കു പുറമേ, പല പാശ്ചാത്യദേശങ്ങളില്‍പ്പോലും, ഉപരിതലത്തില്‍നിന്നു നന്നെ താഴെ, ഭാരതത്തിലെ വിദൂര വ്യാപ്തവും, തെറ്റിദ്ധാരണയ്ക്കിടം നല്കാത്തതുമായ ആദ്ധ്യാത്മികചിന്തയുടെ പ്രഭാവലേശങ്ങള്‍ നിലവിലുള്ളതായി ഞാന്‍ കണ്ടു. പഴയ കാലങ്ങളില്‍ ഭാരതീയജനതയുടെ ആദ്ധ്യാത്മികാശയങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാട്ടും സഞ്ചരിച്ചു എന്നത് ഇന്ന് ഒരു ചരിത്രവസ്തുതയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകം എത്രമാത്രം ഭാരതത്തിലെ ആദ്ധ്യാത്മികതയോടു കടപ്പെട്ടിട്ടുണ്ടെന്നും, മനുഷ്യരാശിയുടെ ഇന്നത്തെയും കഴിഞ്ഞതുമായ നിലകളില്‍ ഭാരതത്തിലെ ആദ്ധ്യാത്മിക ശക്തികള്‍ എത്ര മഹത്തായ ഒരു ഘടകമായിരുന്നെന്നും ഇന്നെല്ലാവര്‍ക്കുമറിയാം. ഇവയൊക്കെ കഴിഞ്ഞുപോയ സംഭവങ്ങളാണ്. ശ്രദ്ധേയമായ മറ്റൊരു പ്രതിഭാസം ഞാന്‍ കാണുന്നു; അദ്ഭുതാവഹമായ ആ ആംഗ്ലോ – സാക്‌സണ്‍വംശം പരിഷ്‌കാരത്തിന്നനുഗുണമായ ഏറ്റവും വമ്പിച്ച ശക്തികളും മനുഷ്യത്വത്തിലേക്കുള്ള പുരോഗതിയും സാമുദായികപുരോഗതിയും ഉളവാക്കിയിരിക്കുന്നു. കുറേക്കൂടി കടത്തിപ്പറയാം; ആംഗ്ലോ – സാക്‌സണ്‍വംശത്തിന്റെ പ്രാബല്യമില്ലായിരുന്നെങ്കില്‍ ഇന്നു നാം ചെയ്യുംപോലെ ഇവിടെ സമ്മേളിച്ചു ഭാരതീയമായ ആദ്ധ്യാത്മികചിന്തയുടെ പ്രഭാവത്തെപ്പറ്റി നാം പരാമര്‍ശിക്കയേ ഇല്ലായിരുന്നു. പടിഞ്ഞാറുനിന്നു കിഴക്കോട്ടു വന്ന് നമ്മുടെ നാട്ടിലെത്തുമ്പോള്‍ ഞാന്‍ കാണുന്നു, അതേ ആംഗ്ലോസാക്‌സണ്‍ശക്തികള്‍ – അവയുടെ ദോഷങ്ങളെന്തുമാകട്ടെ – അവരുടെ പ്രത്യേകമായ സവിശേഷതകളോടുകൂടി ഇവിടെ പ്രവര്‍ത്തിക്കുന്നു എന്ന്. ഒടുവില്‍ മഹത്തായ ഒരു ഫലം കൈവന്നതായി ഞാന്‍ വിശ്വസിക്കയും ചെയ്യുന്നു. പരക്കുകയും മുന്നേറുകയും ചെയ്യുക എന്ന ബ്രിട്ടീഷാശയം നമ്മെയും ഉന്നമിപ്പിക്കയാണ്. ഗ്രീക്കുകാരുടേതായ ഉറവിടത്തില്‍നിന്നാണ് പാശ്ചാത്യപരിഷ്‌കാരം ആവാഹിക്കപ്പെട്ടിട്ടുള്ളതെന്നും നാമോര്‍ക്കണം, ഒപ്പംതന്നെ ഗ്രീക്പരിഷ്‌കാരത്തിന്റെ മഹത്തായ ആശയം ആവിഷ്‌കാരമാണെന്നും. ഭാരതത്തില്‍ നാം ചിന്തിക്കയാണ് ചെയ്യുന്നത്: എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ചിന്തയുടെ വമ്പിച്ച ആഴംകൊണ്ട് ആവിഷ്‌കാരത്തിനുവേണ്ട ശക്തി ഒട്ടും അവശേഷിക്കുന്നില്ല. അതിനാല്‍ ക്രമേണ, ആവിഷ്‌കരിക്കാന്‍ നമുക്കുള്ള ശക്തി ലോകത്തില്‍ സ്വയം തെളിയാതെ വന്നു. എന്താണിതിന്റെ ഫലം? ഇതാണ്; നമുക്കുണ്ടായിരുന്നതെല്ലാം മറയ്ക്കാനായി നമ്മുടെ ശ്രമം. മറയ്ക്കാനുള്ള ഒരു വിരുതെന്ന നിലയില്‍ വ്യക്തികളിലായിരുന്നു അതിന്റെ തുടക്കം: അതവസാനിച്ചതു മറയ്ക്കാനുള്ള ജനതാവ്യാപകമായ വിരുതായിട്ടാണ്. ആവിഷ്‌കരണശക്തി കുറഞ്ഞുകുറഞ്ഞുവരിക കാരണം മൃതിപ്പെട്ട ജനതയെന്നാണ് നാമിപ്പോള്‍ കണക്കാക്കപ്പെടുന്നത്. ആവിഷ്‌കാരമില്ലാതെ നാം എങ്ങനെ ജീവിക്കും? പാശ്ചാത്യപരിഷ്‌കാരത്തിന്റെ നട്ടെല്ല് വ്യാപനവും ആവിഷ്‌കാരവുമാണ്. ആംഗ്ലോ-സാക്‌സണ്‍കാരുടെ ഭാരതത്തിലുള്ള പ്രവൃത്തിയുടെ ഈ വശത്തേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുന്നു: ഇതൊരിക്കല്‍ക്കൂടി നമ്മുടെ ജനതയെ ആത്മാവിഷ്‌കാരത്തിന് ഉത്തേജിപ്പിക്കുന്നു. പ്രബലമായ ആ വംശം ഉളവാക്കിയ ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമ്മുടെ മറച്ചുവെയ്ക്കപ്പെട്ട സമ്പത്തുകള്‍ ആവിഷ്‌കരിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. ആംഗ്ലോ-സാക്‌സണ്‍കാര്‍ ഭാരതത്തിന് ഒരു ഭാവിയുണ്ടാക്കിയിട്ടുണ്ട്. നമ്മുടെ പിതൃപൈതാമഹമായ ആശയങ്ങള്‍ ഇന്നു വിഹരിക്കുന്ന മണ്ഡലം കേവലം അപാരമാണ്. അതേ, നമ്മുടെ പൂര്‍വികര്‍ സത്യത്തിന്റെയും മോക്ഷത്തിന്റെയുമായ തങ്ങളുടെ സന്ദേശം പ്രകാശിപ്പിച്ചപ്പോള്‍, അവര്‍ക്കു വലുതായ എത്ര സൗകര്യങ്ങളാണുണ്ടായിരുന്നത്? അതേ, സാര്‍വലൗകികമായ സാഹോദര്യത്തിന്റെ ഉത്കൃഷ്ടമായ സിദ്ധാന്തം മഹാനായ ബുദ്ധന്‍ പ്രചരിപ്പിച്ചതെങ്ങനെ? അക്കാലത്തുതന്നെ നമ്മുടെ പ്രിയപ്പെട്ട ഭാരതത്തില്‍ യഥാര്‍ത്ഥമായ ആനന്ദം നേടാന്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. ലോകത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റംവരെ നമ്മുടെ ആശയങ്ങള്‍ നിഷ്ര്പയാസം പരത്താന്‍ നമുക്കു കഴിഞ്ഞു. ഇപ്പോള്‍ ആംഗ്ലോ-സാക്‌സണ്‍കാരുടെ അടുത്തുപോലും നാം ചെന്നെത്തിയിരിക്കയാണ്. ഇത്തരത്തിലുള്ള പരസ്പരപ്രക്രിയയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ സന്ദേശം ചെവിക്കൊള്ളപ്പെടുന്നതായി നാം കാണുന്നു. ചെവിക്കൊള്ളുക മാത്രമല്ല, അതനുസരിച്ചു പ്രവൃത്തിയും ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ ത്തന്നെ നമ്മുടെ കര്‍ത്തവ്യാനുഷ്ഠാനത്തില്‍ നമ്മെ തുണയ്ക്കാന്‍ കുറേ പ്രതിഭാശാലികളെ ഇംഗ്ലണ്ടു നമുക്കു തന്നിരിക്കുന്നു. ഇപ്പോള്‍ ഈ പ്രസംഗവേദിയിലുള്ള എന്റെ സുഹൃത്തായ മിസ് മ്യൂളറെപ്പറ്റി എല്ലാവരും കേട്ടിരിക്കാം: ഒരുപക്ഷേ അവരോടു പരിചയപ്പെട്ടുമിരിക്കാം. നല്ല ഒരു കുടുംബത്തില്‍ ജനിച്ച് വെടിപ്പായി വിദ്യാഭ്യാസം ചെയ്തിട്ടുള്ള ഈ മാന്യ ഭാരതത്തോടുള്ള കൂറുകൊണ്ട് അവരുടെ മുഴുവന്‍ ജീവിതവും നമുക്കായി തന്നിരിക്കയാണ്: ഭാരതത്തെ സ്വന്തം വീടും കുടുംബവുമായി കരുതുകയുമാണ്. ഭാരതത്തിന്റെ നന്മയ്ക്കും നവീകരണത്തിനുംവേണ്ടി സ്വജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിട്ടുള്ള മഹതിയും വിശിഷ്ടയുമായ ആ ആംഗലേയവനിതയുടെ പേര്‍ എല്ലാവര്‍ക്കും പരിചിതമാണല്ലോ. ഞാന്‍ ഉദ്ദേശിക്കുന്നത് ശ്രീമതി ബസന്റിനെയാണ്. അതേ ദൗത്യം പുരസ്‌കരിച്ച് അമേരിക്കയില്‍നിന്നു വന്നിട്ടുള്ള രണ്ടു മാന്യകളെയും ഇന്ന് ഈ വേദിയില്‍ നമുക്കു കാണാം. പാവപ്പെട്ട നമ്മുടെ നാടിനു സ്വല്പമായ നന്മ ചെയ്യുന്നതിനുപോലും സ്വജീവിതം സമര്‍പ്പിക്കാന്‍ അവര്‍ സന്നദ്ധരാണെന്നുള്ള ഉറപ്പുതരാന്‍ എനിക്കു സാധിക്കും. നമ്മുടെ നാട്ടുകാരില്‍ ഒരുവന്റെ പേര്‍ നിങ്ങളെ ഓര്‍മ്മിപ്പുക്കുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ: അദ്ദേഹം ഇംഗ്ലണ്ടും അമേരിക്കയും കണ്ടിട്ടുണ്ട്. എനിക്ക് അദ്ദേഹത്തില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ട്. അദ്ദേഹത്തോടെനിക്കു ബഹുമാനവും സ്നേഹവുമാണ്. മറ്റൊരിടത്തു സന്നിഹിതനാകാമെന്ന് ഏറ്റിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ഇന്നിവിടെ ഉണ്ടായേനെ. നമ്മുടെ നാടിന്റെ നന്മയ്ക്കുവേണ്ടി നിശ്ശബ്ദമായി, സ്ഥിരതയോടുകൂടി, പ്രയത്‌നിക്കയാണദ്ദേഹം. വമ്പിച്ച ആദ്ധ്യാത്മികതയാണ് അദ്ദേഹത്തിന്നുള്ളത്. ശ്രീ മോഹിനീമോഹന ചാറ്റര്‍ജിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. മിസ് മാര്‍ഗരറ്റ് നോബിള്‍, ഇപ്പോള്‍ ഇംഗ്ലണ്ടു നമുക്കു നല്കിയ മറ്റൊരു സംഭാവനയാണ്. ഇവരില്‍നിന്നു നാം ഒട്ടേറെ പ്രതീക്ഷിക്കുന്നുണ്ട്. കൂടുതലായി ഒന്നും പറയാതെ മിസ് നോബിളിനെ ഞാന്‍ പരിചയപ്പെടുത്തട്ടെ. അവര്‍ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കും. സഹോദരി നിവേദിത അവരുടെ രസകരമായ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സ്വാമിജി എഴുന്നേറ്റു പറഞ്ഞു; കുറച്ചു വാക്കുകളേ എനിക്കു പറയേണ്ടതുള്ളു. ഭാരതീയരായ നമുക്ക് എന്തോ ഒക്കെ ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് ഒരാശയം നമുക്കുണ്ട്. ഈ ആശയത്തെ പരിഹസിക്കുന്നത് ഭാരതീയരുടെ ഇടയില്‍ ബംഗാളികളാണ്. ഞാനതു പരിഹാസ്യമായിക്കരുതുന്നില്ല. നിങ്ങളില്‍ തീവ്രമായ ഒരു യത്‌നമുണര്‍ത്തിവിടുകയാണ് എന്റെ ജീവിതദൗത്യം. നിങ്ങള്‍ അദ്വൈതിയോ വിശിഷ്ടാദ്വൈതിയോ ദ്വൈതിയോ ആകുന്നതില്‍ വലിയ കാര്യമൊന്നുമില്ല. നാം കൂടെക്കൂടെ മറക്കാറുള്ള ഒരു വസ്തുതയിലേക്കാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. അതാവിത്; ഹേ മനുഷ്യാ, നിന്നില്‍ നിനക്കു വിശ്വാസമുണ്ടാകട്ടെ. ഈ വഴിയിലൂടെയേ ഈശ്വരനില്‍ നമുക്കു വിശ്വാസമുണ്ടാകൂ. നിങ്ങള്‍ അദ്വൈതിയോ ദ്വൈതിയോ ആകൂ. നിങ്ങള്‍ യോഗദര്‍ശനത്തിലോ ശങ്കരാചാര്യരിലോ വിശ്വസിക്കൂ: നിങ്ങള്‍ വ്യാസനെയോ വിശ്വാമിത്രനെയോ അനുഗമിക്കൂ: ഇതിലൊന്നും വലിയ കാര്യമില്ല. ഈ വിഷയത്തില്‍, ശേഷമുള്ള വിശ്വചിന്തയില്‍നിന്ന് ഭാരതീയചിന്ത വ്യത്യസ്തമാണെന്നതത്രേ വസ്തുസ്ഥിതി. മറ്റു മതങ്ങളിലും നാടുകളിലും ആത്മശക്തി വിഗണിക്കപ്പെട്ടിരിക്കവേ, ആത്മാവ് അനശ്വരമാണെന്നും എക്കാലവും അതു തികവുറ്റു നിലകൊള്ളുന്നു എന്നുമാണ് ഭാരതീയരായ നാം കരുതുന്നത്. മറുനാടുകളില്‍ ആത്മാവ് മിക്കവാറും ശക്തിയറ്റതും ദുര്‍ബ്ബലവും ജഡവുമായ എന്തോ ഒന്ന് എന്നാണ് കരുതപ്പെടുന്നത്. ഉപനിഷത്തുകളുടെ ഉപദേശം നാം സദാ സ്മരിക്കണം. ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള മഹത്തായ കൃത്യം ഓര്‍മ്മിക്കുക. നമ്മുടെ ജനതാമതത്തിന്റെ മര്‍മ്മങ്ങള്‍ കാര്‍ന്നുതിന്നുന്ന ഒട്ടേറെ വൈദേശികാശയങ്ങള്‍ ഭാരതീയരായ നമ്മെ, വിശിഷ്യ ബംഗാളികളെ, ആക്രമിച്ചിരിക്കയാണ്. എന്തുകൊണ്ടാണ് നാം ഈയിടെ ഇത്ര പിന്നോക്കമായിരിക്കുന്നത്? നമ്മില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും എന്തു കൊണ്ടാണ് തികച്ചും വൈദേശികമായ ആശയങ്ങളും ഘടകങ്ങളും കൊണ്ടു രൂപപ്പെട്ടവരായിരിക്കുന്നത്? ജനതകളുടെ മതിപ്പില്‍ ഉയരണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ നാം പടിഞ്ഞാറുനിന്ന് പലതും പഠിക്കാനുണ്ടെന്നോര്‍ക്കണം. നാം പടിഞ്ഞാറുനിന്ന് അവരുടെ കലകളും ശാസ്ത്രങ്ങളും അഭ്യസിക്കണം. ജഡപ്രകൃതിയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രങ്ങള്‍ അവിടെനിന്നു പഠിക്കാനുണ്ട്. മറിച്ച്, മതവും ആദ്ധ്യാത്മിക ജ്ഞാനവും ഗ്രഹിക്കാനും സ്വായത്തമാക്കാനും നമ്മുടെ അടുക്കല്‍ പാശ്ചാത്യര്‍ വരേണ്ടതുമാണ്. ഹിന്ദുക്കളായ നാം ജഗദ്ഗുരുക്കന്മാരാണെന്നു വിശ്വസിക്കുന്നു. രാഷ്ട്രീയാവകാശങ്ങളും അതുപോലെ മറ്റു പലതും നേടുവാന്‍ നാം ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരിക്കയാണല്ലോ. വളരെ നല്ലത്. അവകാശങ്ങളും മാന്യതകളും മറ്റും സൗഹാര്‍ദ്ദത്തിലൂടെയേ വന്നുചേരൂ. സമന്മാരായ രണ്ടുപേര്‍ക്കു തമ്മിലേ സൗഹാര്‍ദ്ദം പ്രതീക്ഷിക്കേണ്ടു. രണ്ടിലൊരുവന്‍ ഇരപ്പാളിയാണെങ്കില്‍ അവിടെ എന്തു സൗഹാര്‍ദ്ദം? അതൊക്കെ പറയാന്‍ കൊള്ളാം. പരസ്പരസഹകരണം കൂടാതെ നമുക്കു പ്രബലരാകുവാന്‍ സാദ്ധ്യമല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളുന്നു. അതിനാല്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് നിങ്ങള്‍ ഇംഗ്ലണ്ടിലേക്കും അമേരിക്കയിലേക്കും പോകണമെന്നാണ് – ഇരപ്പാളികളായിട്ടല്ല, പിന്നെയോ മതാചാര്യന്മാരെന്ന നിലയില്‍. നമ്മുടെ ശക്തിക്കൊത്തു വിനിമയത്തിന്റെതായ നിയമം നമുക്കെടുത്തു പ്രയോഗിക്കാം. ഈ ജീവിതത്തില്‍ നമ്മെ സന്തുഷ്ടരാക്കുവാനുള്ള വഴികളും രീതികളും അവരില്‍നിന്ന് നമുക്കു പഠിക്കേണ്ടതുണ്ടെങ്കില്‍, പകരം അവരെ സദാ സന്തുഷ്ടരാക്കുവാനുള്ള വഴികളും രീതികളും നാം അവര്‍ക്കു കൊടുക്കേണ്ടേ? എല്ലാറ്റിനുംമേലേ മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക. നിങ്ങളുടെ ഇടുങ്ങിയ യാഥാസ്ഥിതികജീവിതത്തെക്കുറിച്ചുള്ള വികത്ഥനം വെടിയുക. മരണം നമ്മെയൊക്കെ കാത്തുകിടക്കയാണ്. ചരിത്രത്തിലെ ഏറ്റവും അദ്ഭുതമായ വസ്തുത ശ്രദ്ധിക്കുക; ലോകത്തിലുള്ള ജനതകള്‍ക്കെല്ലാം ഭാരതീയ സാഹിത്യത്തില്‍ രൂപപ്പെട്ടിട്ടുള്ള നിത്യസത്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഭാരത പാദത്തിങ്കല്‍ ക്ഷമയോടുകൂടി ഇരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിനു മരണമില്ല: ചൈനയ്ക്കു മരണമില്ല: ജപ്പാന്നു മരണമില്ല. അതിനാല്‍ നമ്മുടെ നട്ടെല്ല് ആദ്ധ്യാത്മികതയാണെന്നു നാം എപ്പോഴും ഓര്‍ക്കണം. അതോര്‍മ്മിക്കാന്‍, ഇപ്പോള്‍ ഞാന്‍ പ്രതിപാദിച്ചുവരുന്ന ആ വഴി കാട്ടുന്ന ഒരു നേതാവു നമുക്കു വേണം. നിങ്ങളില്‍ ചിലര്‍ അതു വിശ്വസിക്കുന്നില്ലെങ്കില്‍, നമ്മുടെ ഇടയിലുള്ള ഒരു ഹൈന്ദവബാലന്‍ സ്വമതം ശുദ്ധമായ ആദ്ധ്യാത്മികതയാണെന്നു വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെയാരെയും ഞാന്‍ ഹിന്ദുവെന്നു വിളിക്കില്ല. കാശ്മീരത്തിലെ ഒരു ഗ്രാമത്തില്‍വെച്ച് മാന്യയായ ഒരു മുസ്ലീംവൃദ്ധയോടു സംസാരിച്ചത് ഞാന്‍ സ്മരിക്കുന്നു. മൃദുസ്വരത്തില്‍ ഞാന്‍ അവരോടു ചോദിച്ചു; ”നിങ്ങളുടെ മതമേതാണ്?” അവര്‍ സ്വന്തം ഭാഷയില്‍ മറുപടി പറഞ്ഞു; ”ഭഗവാനു സ്തുതി! ഈശ്വരകൃപകൊണ്ട് ഞാനൊരു മുസ്ലീമാണ്.” പിന്നെ ഒരു ഹിന്ദുവിനോടു ചോദിച്ചു; ”ഏതാണ് നിങ്ങളുടെ മതം? അയാള്‍ തെളിച്ചുപറഞ്ഞു; ”ഞാന്‍ ഒരു ഹിന്ദുവാണ്.” കഠോപനിഷത്തിലെ മഹത്തായ ആ പദം – ‘ശ്രദ്ധ’ – അഥവാ അദ്ഭുതകരമായ വിശ്വാസം, എന്റെ സ്മൃതിപഥത്തില്‍വരുന്നു. നചികേതസ്സിന്റെ ജീവിതത്തില്‍ ശ്രദ്ധയുടെ ദൃഷ്ടാന്തം കാണാം. എന്റെ ജീവിത ദൗത്യംതന്നെ ശ്രദ്ധാസിദ്ധാന്തം, നിര്‍വ്യാജമായ വിശ്വാസം, പ്രചരിപ്പിക്കയാണ്. മനുഷ്യരാശിയുടെയും, എല്ലാ മതങ്ങളുടെയും പ്രബലമായ ഒരു ഘടകം ഈ വിശ്വാസമാണെന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളോടു ആവര്‍ത്തിച്ചുപറയുന്നു. ഒന്നാമതായി നിങ്ങളില്‍ത്തന്നെ വിശ്വാസം വേണം. ഒരുവന്‍ ചെറിയൊരു കുമിളയും മറ്റൊരുവന്‍ മലപോലെ വലിയൊരലയുമാണെങ്കില്‍ത്തന്നെ, രണ്ടിനും പിമ്പിലുള്ളത് അതിരറ്റ വന്‍കടലാണെന്നറിയുക. അതിനാല്‍ എല്ലാവര്‍ക്കും ആശങ്കയ്ക്കവകാശമുണ്ട്; എല്ലാവര്‍ക്കും മോചനമുണ്ട്. മായയുടെ കെട്ടുപാടുകള്‍, കുറേ നേരത്തേയോ താമസിച്ചോ, എല്ലാവരും ഒഴിവാക്കുകതന്നെ വേണം. ഒന്നാമതു ചെയ്യേണ്ടതിതാണ്. അനന്തമായ ആശ അനന്തമായ ആകാംക്ഷയുടെ ഈറ്റില്ലമാണ്. ആ വിശ്വാസം നമുക്കുണ്ടായാല്‍, അതു വ്യാസന്റെയും അര്‍ജ്ജുനന്റെയും കാലത്തുണ്ടായിരുന്ന ജനതാജീവിതം കൊണ്ടുവന്നു നല്കും. ആ കാലത്താണല്ലോ മനുഷ്യത്വത്തെപ്പറ്റിയുള്ള നമ്മുടെ ഉദാത്തമായ സിദ്ധാന്തങ്ങളെല്ലാം പ്രചരിപ്പിക്കപ്പെട്ടത്. ആദ്ധ്യാത്മികമായ ഉള്‍ക്കാഴ്ചയിലും ചിന്തകളിലും ഇന്നു നാം വളരെ പിന്നണിയിലാണ്. സമൃദ്ധമായിരുന്നു ഭാരതത്തിന്റെ ആദ്ധ്യാത്മികത. അന്നു ലോകത്തില്‍ ഉണ്ടായിരുന്ന മനുഷ്യവംശങ്ങളില്‍വെച്ചു ഭാരതീയജനതയെ ഏറ്റവും വലുതാക്കിയത് ആദ്ധ്യാത്മികമായ ആ മഹത്ത്വമാണ്. പാരമ്പര്യങ്ങളും ആശകളും വിശ്വാസ്യമാണെങ്കില്‍, വീണ്ടും ആ ദിവസങ്ങള്‍ നമ്മുടെ അടുക്കലേക്ക് വരുകതന്നെ വേണം. നിങ്ങളെയാണ് അതാശ്രയിച്ചിരിക്കുന്നത്. ബംഗാളിലെ യുവാക്കളേ, ധനവാന്മാരെയും പെരുമപ്പെട്ടവരെയും നിങ്ങള്‍ ആശ്രയിക്കേണ്ടതില്ല. ലോകത്തിലുള്ള വലുതും ഊക്കനുമായ ജോലികളെല്ലാം പാവപ്പെട്ടവരാണ് ചെയ്തിട്ടുള്ളത്. ബംഗാളിലെ പാവപ്പെട്ടവരേ, ഉയര്‍ന്നു വരുക: നിങ്ങള്‍ക്ക് എല്ലാം ചെയ്യാം, എല്ലാം ചെയ്യണം. പാവങ്ങളാണ് നിങ്ങളെങ്കിലും, പലരും നിങ്ങളുടെ മാതൃക അനുകരിക്കും. എല്ലാറ്റിനും മേലെ നിങ്ങള്‍ തികച്ചും ശുദ്ധരും നിഷ്‌കളങ്കരുമാവുക: സ്വന്തം ദിഷ്ടത്തില്‍ വിശ്വസിക്കുക. ബംഗാളിലെ യുവജനങ്ങളേ, ഭാരതഭാഗധേയത്തിനു രൂപംകൊടുക്കേണ്ടതു നിങ്ങളുടെ ജോലിയാണ്. അതു ശ്രദ്ധിക്കണം. നിങ്ങള്‍ക്കതില്‍ വിശ്വാസമുണ്ടാകട്ടെ. അഥവാ ഇല്ലാതിരിക്കട്ടെ. ഇന്നോ നാളെയോ അതു സാധിക്കുമെന്നു കരുതരുത്. എന്റെ ദേഹത്തിലും ആത്മാവിലുമെന്നപോലെതന്നെ അതിലും എനിക്കു വിശ്വാസമുണ്ട്. അതിനാല്‍ ബംഗാളിലെ യുവജനങ്ങളായ നിങ്ങളോട് എനിക്കു ഹൃദയം തുറന്ന സഹാനുഭൂതിയാണുള്ളത്. പണമില്ലാത്ത നിങ്ങളെയാണ് അതാശ്രയിച്ചിരിക്കുന്നത്: പാവപ്പെട്ടവരാകകൊണ്ടുതന്നെ നിങ്ങള്‍ ജോലി ചെയ്യും: ഒന്നുമില്ലാത്തതുകൊണ്ടുതന്നെ നിങ്ങള്‍ നിഷ്‌കളങ്കരായിരിക്കും; നിഷ്‌കളങ്കരാകകൊണ്ടുതന്നെ നിങ്ങള്‍ എല്ലാം ത്യജിക്കും. അതാണിപ്പോള്‍ ഞാന്‍ നിങ്ങളോടു പറയുന്നത്, ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളോട് ഇതാവര്‍ത്തിച്ചു പറയട്ടെ. അതു നിങ്ങളുടെ ജീവിതദൗത്യമാണ്: എന്റെ ജീവിദൗത്യമാണ്. ഏതു ദര്‍ശനമാണ് നിങ്ങള്‍ കൈക്കൊള്ളുന്നതെന്നതില്‍ എനിക്കു താല്പര്യമില്ല. പക്ഷേ ഒന്നുണ്ട്: മനുഷ്യരാശിയുടെ പൂര്‍ണ്ണതയിലുള്ള നിത്യവിശ്വാസമാകുന്ന ഒരു ചരട്, പരസ്പരം സൗഹൃത്തില്‍ ബന്ധിപ്പിച്ചുകൊണ്ട് ഭാരതത്തിലെങ്ങും ഓടുന്നുണ്ടെന്ന് ഇവിടെ തെളിയിക്കാന്‍ ഞാന്‍ ഒരുക്കമാണ്: അതില്‍ ഞാന്‍ സ്വയം വിശ്വസിക്കുന്നു. ആ വിശ്വാസം നാടെങ്ങും പരക്കട്ടെ.
ഗ്ലോബൽ സ്‌മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായ വളർച്ചാ നിരക്കുകളോടെ അതിവേഗം വളരുകയാണ്, പ്രവചിച്ച കാലയളവിൽ അതായത് 2022 മുതൽ 2030 വരെ വിപണി ഗണ്യമായി വളരുമെന്ന് കണക്കാക്കപ്പെടുന്നു. ഗ്ലോബൽ സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ് അവലോകനം. ഗ്ലോബൽ സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ് റിപ്പോർട്ട് പ്രവചന കാലയളവിലെ (2022-2030) വിപണിയുടെ സമഗ്രമായ വിലയിരുത്തൽ നൽകുന്നു.റിപ്പോർട്ടിൽ വിവിധ സെഗ്‌മെന്റുകളും വിപണിയിൽ ഗണ്യമായ പങ്ക് വഹിക്കുന്ന പ്രവണതകളുടെയും ഘടകങ്ങളുടെയും വിശകലനവും ഉൾപ്പെടുന്നു.ഈ ഘടകങ്ങൾ;വിപണിയിലെ ഈ ഘടകങ്ങളുടെ സ്വാധീനം വിവരിക്കുന്ന ഡ്രൈവറുകൾ, നിയന്ത്രണങ്ങൾ, അവസരങ്ങൾ, വെല്ലുവിളികൾ എന്നിവ ഉൾപ്പെടുന്ന മാർക്കറ്റ് ഡൈനാമിക്സ്.ഡ്രൈവറുകളും നിയന്ത്രണങ്ങളും ആന്തരിക ഘടകങ്ങളാണ്, അതേസമയം അവസരങ്ങളും വെല്ലുവിളികളും വിപണിയുടെ ബാഹ്യ ഘടകങ്ങളാണ്.ആഗോള സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ് പഠനം, പ്രവചന കാലയളവിലുടനീളം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിപണിയുടെ വികസനത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നൽകുന്നു. ഗ്ലോബൽ സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ്: റിപ്പോർട്ടിന്റെ വ്യാപ്തി. ഗ്ലോബൽ സ്‌മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റിനായുള്ള വിശകലനത്തിന്റെ എല്ലാം ഉൾക്കൊള്ളുന്ന അന്തരീക്ഷം ഈ റിപ്പോർട്ട് നൽകുന്നു.ആഴത്തിലുള്ള ദ്വിതീയ ഗവേഷണം, പ്രാഥമിക അഭിമുഖങ്ങൾ, ഇൻ-ഹൗസ് വിദഗ്ധ അവലോകനങ്ങൾ എന്നിവയുടെ ഫലമാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്ന മാർക്കറ്റ് എസ്റ്റിമേറ്റുകൾ.ആഗോള സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ് വളർച്ചയെ ബാധിക്കുന്ന നിലവിലെ വിപണി ചലനാത്മകതയ്‌ക്കൊപ്പം വിവിധ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളുടെ സ്വാധീനം പഠിച്ചാണ് ഈ മാർക്കറ്റ് എസ്റ്റിമേറ്റുകൾ പരിഗണിച്ചത്. വിപണിയുടെ ചലനാത്മകത ഉൾപ്പെടുന്ന മാർക്കറ്റ് അവലോകനത്തോടൊപ്പം, അഞ്ച് ശക്തികളെ വിശദീകരിക്കുന്ന ഒരു പോർട്ടറുടെ അഞ്ച് ശക്തികളുടെ വിശകലനം അധ്യായത്തിൽ ഉൾപ്പെടുന്നു: അതായത് വാങ്ങുന്നവരുടെ വിലപേശൽ ശക്തി, വിതരണക്കാരുടെ വിലപേശൽ ശക്തി, പുതുതായി പ്രവേശിക്കുന്നവരുടെ ഭീഷണി, പകരക്കാരുടെ ഭീഷണി, മത്സരത്തിന്റെ അളവ്. ഗ്ലോബൽ സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ്.മാർക്കറ്റിന്റെ ആവാസവ്യവസ്ഥയിലെ സിസ്റ്റം ഇന്റഗ്രേറ്റർമാർ, ഇടനിലക്കാർ, അന്തിമ ഉപയോക്താക്കൾ എന്നിങ്ങനെയുള്ള വിവിധ പങ്കാളികളെ ഇത് വിശദീകരിക്കുന്നു.ആഗോള സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റിന്റെ മത്സരാധിഷ്ഠിത ലാൻഡ്‌സ്‌കേപ്പിലും റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്ലോബൽ സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ്: മത്സരാധിഷ്ഠിത ലാൻഡ്‌സ്‌കേപ്പ്. ആഗോള സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റിലെ പ്രധാന കളിക്കാർക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന ഒരു വിഭാഗമാണ് മാർക്കറ്റ് വിശകലനത്തിൽ ഉൾപ്പെടുന്നത്, അതിൽ ഞങ്ങളുടെ അനലിസ്റ്റുകൾ എല്ലാ പ്രമുഖ കളിക്കാരുടെയും സാമ്പത്തിക പ്രസ്താവനകളെക്കുറിച്ചും അതിന്റെ പ്രധാന സംഭവവികാസങ്ങളായ ഉൽപ്പന്ന ബെഞ്ച്മാർക്കിംഗിനും SWOT വിശകലനത്തിനും ഒരു ഉൾക്കാഴ്ച നൽകുന്നു.കമ്പനി പ്രൊഫൈൽ വിഭാഗത്തിൽ ഒരു ബിസിനസ് അവലോകനവും സാമ്പത്തിക വിവരങ്ങളും ഉൾപ്പെടുന്നു.ഈ വിഭാഗത്തിൽ നൽകിയിരിക്കുന്ന കമ്പനികൾ ക്ലയന്റിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇച്ഛാനുസൃതമാക്കാവുന്നതാണ്. ഗ്ലോബൽ സ്മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റ്: റിസർച്ച് മെത്തഡോളജി. പ്രാഥമിക ഗവേഷണ ദ്വിതീയ ഗവേഷണത്തിന്റെയും വിദഗ്ധ പാനൽ അവലോകനങ്ങളുടെയും സംയോജനമാണ് ഗവേഷണ രീതി.പ്രസ് റിലീസുകൾ കമ്പനി വാർഷിക റിപ്പോർട്ടുകളും വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണ പേപ്പറുകളും പോലുള്ള ഉറവിടങ്ങൾ സെക്കൻഡറി ഗവേഷണത്തിൽ ഉൾപ്പെടുന്നു.വ്യവസായ മാഗസിനുകൾ, ട്രേഡ് ജേണലുകൾ, സർക്കാർ വെബ്‌സൈറ്റുകൾ, അസോസിയേഷനുകൾ എന്നിവയും ഗ്ലോബൽ സ്‌മാർട്ട് ടോയ്‌ലറ്റ് ലിഡ് മാർക്കറ്റിലെ ബിസിനസ് വിപുലീകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ശേഖരിക്കുന്നതിന് അവലോകനം ചെയ്യാവുന്നതാണ്. പ്രൈമറി ഗവേഷണം ടെലിഫോണിക് ഇന്റർവ്യൂ, ഇമെയിലുകളിലൂടെ (ഇ-മെയിൽ ഇടപെടലുകൾ) ചോദ്യാവലി അയയ്‌ക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റ് സ്വീകാര്യതയെക്കുറിച്ചുള്ള ടെലിഫോണിക് ഇന്റർവ്യൂവിൽ ഉൾപ്പെടുന്നു. വിവിധ ഭൂമിശാസ്ത്രങ്ങൾ.വിപണിയെക്കുറിച്ചുള്ള സമീപകാല ധാരണകൾ നേടുന്നതിനും ഡാറ്റയുടെ നിലവിലുള്ള വിശകലനം ആധികാരികമാക്കുന്നതിനുമായി വ്യവസായ വിദഗ്ധരുമായി തുടർച്ചയായി പ്രാഥമിക അഭിമുഖങ്ങൾ നടത്താറുണ്ട്.മാർക്കറ്റ് ട്രെൻഡുകൾ, മാർക്കറ്റ് സൈസ്, മത്സരാധിഷ്ഠിത ലാൻഡ്സ്കേപ്പ് ഗ്രോത്ത് ട്രെൻഡുകൾ, ഔട്ട്ലുക്ക് തുടങ്ങിയ പ്രധാന ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രാഥമിക അഭിമുഖങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ ഘടകങ്ങൾ ദ്വിതീയ ഗവേഷണ കണ്ടെത്തലുകളെ പ്രാമാണീകരിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു, കൂടാതെ വിപണിയെക്കുറിച്ചുള്ള വിശകലന ടീമിന്റെ അവബോധം വികസിപ്പിക്കാനും സഹായിക്കുന്നു. ഈ റിപ്പോർട്ട് വാങ്ങുന്നതിനുള്ള കാരണങ്ങൾ: • സാമ്പത്തികവും സാമ്പത്തികേതരവുമായ ഘടകങ്ങൾ ഉൾപ്പെടുന്ന വിഭജനത്തെ അടിസ്ഥാനമാക്കിയുള്ള വിപണിയുടെ ഗുണപരവും അളവ്പരവുമായ വിശകലനം • ഓരോ സെഗ്‌മെന്റിനും ഉപവിഭാഗത്തിനും വിപണി മൂല്യം (USD ബില്യൺ) ഡാറ്റ നൽകൽ • അതിവേഗ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും വിപണിയിൽ ആധിപത്യം സ്ഥാപിക്കുമെന്നും പ്രതീക്ഷിക്കുന്ന മേഖലയെയും വിഭാഗത്തെയും സൂചിപ്പിക്കുന്നു • പ്രദേശത്തെ ഉൽപ്പന്നത്തിന്റെ/സേവനത്തിന്റെ ഉപഭോഗം എടുത്തുകാണിക്കുന്ന ഭൂമിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള വിശകലനം കൂടാതെ ഓരോ പ്രദേശത്തിനകത്തും വിപണിയെ ബാധിക്കുന്ന ഘടകങ്ങളെ സൂചിപ്പിക്കുന്നു. • കമ്പനികളുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പുതിയ സേവന/ഉൽപ്പന്ന ലോഞ്ചുകൾ, പങ്കാളിത്തങ്ങൾ, ബിസിനസ് വിപുലീകരണങ്ങൾ, ഏറ്റെടുക്കലുകൾ എന്നിവയ്‌ക്കൊപ്പം പ്രധാന കളിക്കാരുടെ മാർക്കറ്റ് റാങ്കിംഗ് ഉൾക്കൊള്ളുന്ന മത്സരാധിഷ്ഠിത ലാൻഡ്‌സ്‌കേപ്പ് • കമ്പനി അവലോകനം, കമ്പനി സ്ഥിതിവിവരക്കണക്കുകൾ, ഉൽപ്പന്ന ബെഞ്ച്മാർക്കിംഗ്, പ്രധാന വിപണി കളിക്കാർക്കുള്ള SWOT വിശകലനം എന്നിവ ഉൾപ്പെടുന്ന വിപുലമായ കമ്പനി പ്രൊഫൈലുകൾ • സമീപകാല സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വ്യവസായത്തിന്റെ നിലവിലുള്ളതും ഭാവിയിലെതുമായ വിപണി വീക്ഷണം (വളർച്ചാ അവസരങ്ങളും ഡ്രൈവറുകളും അതുപോലെ വളർന്നുവരുന്നതും വികസിതവുമായ പ്രദേശങ്ങളിലെ വെല്ലുവിളികളും നിയന്ത്രണങ്ങളും ഉൾപ്പെടുന്നു. • പോർട്ടറുടെ ഫൈവ് ഫോഴ്‌സ് വിശകലനത്തിലൂടെ വിവിധ കാഴ്ചപ്പാടുകളുടെ വിപണിയുടെ ആഴത്തിലുള്ള വിശകലനം ഉൾപ്പെടുന്നു • മൂല്യ ശൃംഖലയിലൂടെ വിപണിയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു • മാർക്കറ്റ് ഡൈനാമിക്സ് സാഹചര്യം, വരും വർഷങ്ങളിൽ വിപണിയുടെ വളർച്ചാ അവസരങ്ങൾക്കൊപ്പം • 6 മാസത്തെ പോസ്റ്റ് സെയിൽസ് അനലിസ്റ്റ് പിന്തുണ റിപ്പോർട്ടിന്റെ ഇഷ്ടാനുസൃതമാക്കൽ. • എന്തെങ്കിലും ചോദ്യങ്ങളോ ഇഷ്‌ടാനുസൃതമാക്കൽ ആവശ്യകതകളോ ഉണ്ടെങ്കിൽ, ഞങ്ങളുടെ സെയിൽസ് ടീമുമായി ബന്ധപ്പെടുക, അവർ നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കും.
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ടീം മാഞ്ചസ്റ്റർ സിറ്റിയില്ലെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. ഇംഗ്ലണ്ടിലെ വിജയക്കുതിപ്പ് ചാമ്പ്യൻസ് ലീഗിലും ആവർത്തിച്ച മാഞ്ചസ്റ്റർ സിറ്റി ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചിരുന്നു. ഇതോടെ തുടർച്ചയായ പത്തൊമ്പതാമത്തെ മത്സരത്തിലാണ് സിറ്റി വിജയം നേടുന്നത്. സീസണിന്റെ തുടക്കത്തിലെ പതർച്ചക്ക് ശേഷം ഫോം വീണ്ടെടുത്തെങ്കിലും ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമായി മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ഗ്വാർഡിയോള പറയുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ബയേൺ മ്യൂണിക്ക് തന്നെയാണ് ഇത്തവണയും കിരീടം നേടാൻ മുന്നിൽ നിൽക്കുന്ന ക്ലബെന്നും അദ്ദേഹം പറഞ്ഞു. Despite Manchester City's 19-game winning streak, Pep Guardiola says Bayern are still the team to beat in the Champions League ? pic.twitter.com/JD13WVYOP2 — Goal (@goal) February 25, 2021 "മത്സരം നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞെങ്കിലും മുന്നേറ്റനിരക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. ഈ ടൂർണമെന്റിൽ ഞങ്ങൾക്ക് മെച്ചപ്പെടാനുള്ളതും അതു തന്നെയാണ്. ചാമ്പ്യൻസ് ലീഗ് ടൂർണമെൻറിൽ മുന്നേറണമെങ്കിൽ നമ്മൾ ഏറ്റവും മികച്ചതും പൂർണതയുള്ളതുമായ പ്രകടനം തന്നെ കാഴ്ച വെക്കണം," ഇന്നലത്തെ മത്സരത്തിന് ശേഷം ബിടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പെപ് പറഞ്ഞു. "ബയേണിന്റെ പ്രകടനം കാണുമ്പോൾ ഞങ്ങളാണ് ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ടീമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മൂന്നു ദിവസത്തിനകം നടക്കുന്ന വെസ്റ്റ് ഹാമിനെതിരായ മത്സരത്തിലാണ് എനിക്ക് താൽപര്യം. ഞങ്ങൾക്കാണ് ഏറ്റവുമധികം സാധ്യതയെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ അത് അംഗീകരിക്കുന്നു. എന്നാൽ ചരിത്രത്തിൽ തന്നെ ഒരിക്കൽ മാത്രം ടൂർണമെന്റിന്റെ സെമി കണ്ടിട്ടുള്ള ടീമാണിത്. എങ്കിലും അവർ പറഞ്ഞാൽ നമ്മൾ അംഗീകരിക്കണം," ഗ്വാർഡിയോള വ്യക്തമാക്കി. തുടർച്ചയായി പത്തൊൻപതു വിജയങ്ങൾ നേടാൻ മാഞ്ചസ്റ്റർ സിറ്റിയെ സഹായിച്ചത് അതിൽ പതിമൂന്നു മത്സരങ്ങളിലും ഗോൾ വഴങ്ങാതിരുന്ന പ്രതിരോധ നിരയുടെ പ്രകടനം തന്നെയാണെന്ന് ഗ്വാർഡിയോള പറഞ്ഞു. അടുത്ത മത്സരത്തിൽ ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന വെസ്റ്റ് ഹാമിന്റെ വെല്ലുവിളിയെയാണ് ഗ്വാർഡിയോളയും സംഘവും നേരിടേണ്ടത്.
കേരളത്തിലെ യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമം 20-11-2011 ഞായറാഴ്ച തൃശൂരിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള, യുക്തിവാദം, നാസ്തികത, ഹ്യൂമനിസം, ശാസ്ത്രപ്രചരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വതന്ത്രചിന്തകരാണ്‌ ഇവിടെ ഒത്തുചേർന്നത്. 2006 മുതൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന "സയൻസ് ട്രസ്റ്റും" അടുത്തുതന്നെ പ്രസിദ്ധീകരിച്ചു തുടങ്ങുന്ന "യുക്തിയുഗം" മാസികയും ആണ്‌ പരിപാടിയുടെ സംഘാടകർ. ജാതിമതപരമായ അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും എതിർക്കുന്നതോടൊപ്പംതന്നെ തുല്യപ്രാധാന്യമർഹിക്കുന്നതാണ്‌ ജീവിതത്തിന്റെ സമസ്തമേഖലകളെയും ശാസ്ത്രീയചിന്താരീതിലൂടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന സുപ്രധാനമായ അഭിപ്രായമാണ്‌ ഈ കൂട്ടായ്മ പങ്കുവെച്ചത്. ശാസ്ത്രത്തെ സ്ഥാനത്തും അസ്ഥാനത്തും കുറ്റം പറയുന്നത് ശാസ്ത്രജ്ഞാനമുള്ളവര്‍വരെ ഒരു ഫാഷനായി കൊണ്ടു നടക്കുന്നു. ശാസ്ത്രജ്ഞന്മാർ വരെ ജ്യോതിഷത്തിലും മറ്റ് അന്ധവിശ്വാസങ്ങളിലും മുഴുകിക്കഴിയുന്ന സമൂഹമാണ്‌ നമുക്ക് ചുറ്റുമുള്ളത്. ഈ സമൂഹത്തിൽ ശാസ്ത്രമനോഭാവം വളർത്തുന്ന പ്രവർത്തനത്തിലേർപ്പെടുന്നതിനുപകരം ശാസ്ത്രത്തിന്റെ ചെറിയ ന്യൂനതകളെ പർവ്വതീകരിച്ചുകാണിക്കാനും ശാസ്ത്രനേട്ടങ്ങളെ ഇടിച്ചുതാഴ്താനും ശ്രമം നടക്കുന്നു. കേരളത്തിൽ പ്രകൃതിവാദം പ്രചരിപ്പിക്കുന്നവർ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെയാണ്‌ ഇത് ചെയ്യുന്നത്. യുക്തിവാദികൾ മുതൽ ഉയർന്ന ഡോക്റ്റർമാർ വരെ പ്രകൃതിവാദത്തിനടിമപ്പെടുന്ന കാഴ്ച ലജ്ജാവഹമാണ്‌. ഈ ഒത്തുചേരൽ ഏതെങ്കിലും പ്രസ്ഥാനത്തിനോ എതിരോ ബദലോ അല്ലെന്നും ശാസ്ത്രപ്രചരണവും ജനങ്ങളിൽ ശാസ്ത്രീയമനോഭാവം വളർത്തലും മാത്രമാണ്‌ യുക്തിയുഗം മാസികയുടെ ലക്ഷ്യമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച 'യുക്തിയുഗം' മാനേജിങ്ങ് ഡയരക്റ്റർ കൂടിയായ ഇ എ ജബ്ബാർ ഊന്നിപ്പറഞ്ഞു. 'ഇന്റർനാഷനൽ ഹ്യൂമനിസ്റ്റ് & എത്തിക്കൽ യൂണിയ'ന്റെ ഡയരക്റ്റർ ആയ ശ്രീ. ബാബു ഗൊഗിനേനിയാണ്‌ സംഗമം ഉദ്ഘാടനം ചെയ്തത്. ജ്യോതിഷപരമായ അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രജ്ഞരോ പത്രമാധ്യമങ്ങളോ തയ്യാറാകാത്തതിനെ അദ്ദേഹം തന്റെ ഉദ്ഘാടപ്രസംഗത്തിലുടനീളം നിശിതമായി വിമർശിച്ചു. ഗ്രഹണസമയത്ത് ഗർഭിണികളായ ഹിന്ദുസ്ത്രീകളെ തെരഞ്ഞുപിടിച്ച് ബധിക്കുന്ന ഒരു വികിരണവും സൂര്യനിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പേരിന്റെ ഇംഗ്ലീഷിലുള്ള സ്പെല്ലിങ്ങ് മാറ്റി ഗ്രഹദോഷം മറികടക്കാനെന്ന അപഹാസ്യമായ അന്ധവിശ്വാസമാണ്‌ സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെ ഭരിക്കുന്നത്. Inauguration: Babu Gogineni ( International Director, International Humanist& Ethical Union) തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയും രൂപീകരിക്കാതിരിക്കാൻ വേണ്ടിയും ഒരേ സമയം യാഗം നടത്തിയകാര്യം അദ്ദേഹം അനുസ്മരിച്ചു. ശത്രുസംഹാര ഹോമങ്ങളും നരബലികളും കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താമെന്ന മൂഢവിശ്വാസങ്ങളിൽ മുഴുകിയ സമൂഹത്തെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റിയാൽ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ചില ദേശീയ ചാനലുകള്‍ ന്യൂസ് ചാനലുകളിൽ ജ്യോതിഷപരിപാടികൾ തുടർന്ന് പ്രക്ഷേപണം ചെയ്യില്ലെന്നെടുത്ത തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഹോമിയോപ്പതി ശാസ്ത്രഭാഷ സംസാരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്‌. വ്യാജ വൈദ്യ സംബ്രദായങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ദിനം പ്രതി പുത്തരറിവുകൽ ആർജിച്ചുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രത്തിന്റെ പ്രചുരപ്രചാരത്തിലൂടെ മാത്രമേ ഇതിനെയൊക്കെ മറികടക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച ഡോ. അഗസ്റ്റസ് മോറിസ് യുക്തിവാദികൾ പോലും ഹോമിയോപ്പതിയെക്കുറിച്ചും പ്രകൃതിചികിൽസയെക്കുറിച്ചും വികാരപരമായി സംസാരിക്കുന്നതിനെ അപലപിച്ചു. സ്വയം മരുന്ന് പരീക്ഷിച്ചപ്പോൾ ഉണ്ടായ അലർജിയെ സാമാന്യവല്ക്കരിച്ച് സാമുവൽ ഹാനിമാൻ ഉണ്ടാക്കിയ സിദ്ധാന്തമാണ്‌ ഹോമിയോപ്പതിയെന്നും അത് രസതന്ത്രത്തിന്റെ സാമാന്യനിയമത്തിനുപോലും എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസകാലത്ത് പള്ളിയിലെ ആൾത്താരപാട്ടുകാരനായ ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന താൻ നിരന്തരമായ വായനയിലൂടെയാണ്‌ വിശ്വാസത്തിന്റെ അന്ധതകളെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു. തുടർന്ന് സംസാരിച്ച ഡോ. സി വിശ്വനാഥൻ, കേവലയുക്തിവാദവും മറ്റ് ശാസ്ത്രപൂർവ്വ ചിന്താരീതികളും എന്ന വിഷയമാണ്‌ കൈകാര്യം ചെയ്തത്. ഹെഗലിയൻ ചിന്തയിലധിഷ്ഠിതമായ വൈരുധ്യാതിഷ്ഠിത ഭൗതികവാദം ഒരു സാർവജനീന പ്രപഞ്ച സത്യമായി അവതരിപ്പിക്കുന്നത് ശാസ്ത്രവിരുദ്ധമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം കേവലവാദപരമാണെന്നും ആധുനിക യുക്തിവാദികൾ പിന്തുടരുന്നത് ശാസ്ത്രത്തിന്റെ രീതിശാസ്തമാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിവാദം ഒരു മതമായി തരം താഴാൻ അനുവദിച്ചുകൂടെന്നും അത് ഒരു മനോഭാവമാണെന്നുള്ള ബോധം കേരളത്തിൽ യുക്തിവാദിപ്രസ്ഥാനത്തിൻ ബീജാവാപം ചെയ്തവർക്കുണ്ടായിരുന്നു. കേരളത്തിലെ മുതിർന്ന യുക്തിവാദിയായ ജോസേട്ടൻ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം കടന്നുവന്ന പാതകൾ തന്റെ ആശംസാപ്രസംഗത്തിൽ അനുസ്മരിച്ചു. ശാസ്ത്രബോധമുള്ള തലമുറകളെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അവർത്തിച്ചു. തുടർന്ന് മുഹമ്മദ് അഷ്റഫ്, സി ബി എസ് മണി, സിദ്ധീഖ് തൊടുപുഴ, എന്നിവർ സംസാരിച്ചു. രാജു വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു. വിജീഷ് പി നന്ദി പറഞ്ഞു. യുക്തിവാദ പ്രവർത്തകർക്കൊപ്പം തന്നെ യുക്തിവാദി സംഘടനകളിൽ പ്രവർത്തിക്കാത്ത, എന്നാൽ യുക്തിവാദത്തോടാഭിമുഖ്യമുള്ള ഒരുപാട് സുഹൃത്തുക്കൾ സംഗമത്തിനെത്തിയിരുന്നു. പോസ്റ്റ് ചെയ്തത് സുശീല്‍ കുമാര്‍ ല്‍ 9:20 PM 11 comments: ലേബലുകള്‍: വാര്‍ത്ത Newer Posts Older Posts Home Subscribe to: Posts (Atom) കുരീപ്പുഴയുടെ 'ചാര്‍വ്വാകനി'ല്‍നിന്ന്‌ ഇല്ല ദൈവം ദേവശാപങ്ങള്‍‍ മിഥ്യകള്‍ -ഇല്ലില്ല ജാതിമതങ്ങള്‍ -പരേതര്‍ക്കു ചെന്നിരിക്കാന്‍ -ഇല്ല സ്വര്‍ഗ്ഗവും നരകവും -ഇല്ല പരമാത്മാവുമില്ലാത്മ മൊക്ഷവും -മുജ്ജന്മമില്ല, പുനര്‍ജന്മനില്ല -ഒറ്റ ജന്മം നമുക്കീയൊറ്റ ജീവിതം. -മുളകിലെരിവ് പച്ചമാങ്ങയില്‍ പുളിവ് -പാവലില്‍ കൈപ്പ്, പഴത്തിലിനിരപ്പ് -ഇതുപോലെ നൈസര്‍ഗ്ഗികം മര്‍ത്ത്യ ബോധം -ഇതിലീശ്വരിനില്ല കാര്യവിചാരം -ചാരുവാക്കിന്റെ നെഞ്ചൂക്ക് ചാര്‍വ്വാകന്‍. -തെറ്റാണ്‌ യജ്ഞം അയിത്തം പുല വ്രതം -ഭസ്മം പുരട്ടല്‍ ലക്ഷാര്‍ച്ചന, സ്ത്രൊത്രങ്ങള്‍ -തെറ്റാണ്‌ ജ്യോല്‍ത്സ്യപുലമ്പലും തുള്ളലും -അര്‍ത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും -പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു പാഴാക്കിടാതൊറ്റ -മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം -വേദന മുറ്റിത്തഴച്ചൊരീ വിസ്മയം -സ്നേഹിച്ചു സ്നേഹിച്ചു സാര്‍ത്ഥകമാക്കണം
“ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരിന്ത്യർ 5:5) “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊസ് 3:10) പുതിയനിയമത്തിൽ വെളിപ്പാട് 1:10-ൽ മാത്രമുള്ള പ്രയോഗമാണ് കർത്തൃദിവസം (The Lord’s day). കർത്താവിൻ്റെ ദിവസം (The day of the Lord) എന്ന പ്രയോഗം അഞ്ചിടത്ത് കാണാം. (പ്രവൃ, 2:20; 1കൊരി, 5:5; 2കൊരി, 1:14; 1തെസ്സ, 5:2; 2പത്രൊ, 3:10). കർത്തൃദിവസം ഞായറാഴ്ച ആണെന്നും, കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും ഒന്നാണെന്നും കരുതുന്നവരും ഉണ്ട്. കർത്തൃദിവസം ഗ്രീക്കിൽ “ഹി കുറിയാകി ഹിമെറ” (he kuriake hemera – τη κυριακη ημερα – The Lord’s day) ആണ്. (വെളി, 1:10). കർത്താവിൻ്റെ ദിവസം “ഹി ഹിമെറ കുറിയു” (he hemera kuriou – η ημερα κυριου – The day of the Lord) എന്നുമാണ്. (2 പത്രൊ, 3:10). World Bible translation center (ERV) പരിഭാഷയിൽ വെളിപ്പാട് 1:10-നെ “കർത്താവിൻ്റെ ദിവസം” എന്നും, 2പത്രൊസിസ് 3:10-നെ “കര്‍ത്താവ് തിരികെ വരുന്ന ആ ദിവസം” എന്നും വേർതിരിച്ച് പരിഭാഷ ചെയ്തിട്ടുണ്ട്. അർത്ഥമൊന്നുതന്നെ ആണെങ്കിലും ഇംഗ്ലീഷിൽ The Lord’s day എന്നും The day of the Lord എന്നും പ്രയോഗത്തിൽ വ്യത്യാസമുണ്ട്. കർത്തൃദിവസം നമ്മുടെ കർത്താവായ യേശുക്രിസ്തു മഹത്വത്തോടെ ഉയിർത്തെഴുന്നേറ്റത് എ.ഡി. 33 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ചയാണ്. എന്നേക്കും നമ്മോടുകൂടെ വസിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതും ദൈവസഭ സ്ഥാപിതമായതും മറ്റൊരു ഞായറാഴ്ചയാണ്; എ.ഡി. 33 മെയ് 24 ഞായറാഴ്ച. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നു.” എന്നൊരു പ്രയോഗം പ്രവൃത്തികളുടെ പുസ്തകത്തിലുണ്ട്. (പ്രവൃ, 20:7). ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾതോറും യെരൂശലേമിലേക്കുള്ള ധർമ്മശേഖരണം നടത്തണമെന്ന് പൗലൊസ് ഗലാത്യ സഭയോടും കൊരിന്ത്യ സഭയോടും ആജ്ഞാപിച്ചതും കാണാം. (1കൊരി, 16:1-3). അതിനാൽ, യേശു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചദിവസത്തിന് ആദിമസഭ പ്രത്യേകത കല്പിച്ചിരുന്നു എന്നു മനസ്സിലാക്കിയാൽ, യേശു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചയാണ് യോഹന്നാൻ കർത്തൃദിവസം എന്നു പറയുന്നതെന്ന് മനസ്സിലാക്കാം. (വെളി, 1:10). കർത്താവിന്റെ ദിവസം പുതിയനിയമത്തിൽ കർത്താവിൻ്റെ ദിവസത്തെ (The day of the Lord) രണ്ടുവിധത്തിൽ പ്രയോഗിച്ചിട്ടുണ്ട്. തന്നെ കാത്തുനില്ക്കുന്ന വിശുദ്ധന്മാരുടെ രക്ഷയ്ക്കായി കർത്താവ് വരുന്നതും (എബ്രാ, 9:28), യേശുവിൻ്റെ സുവിശേഷം അനുസരിക്കാത്തവർക്കു പ്രതികാരം കൊടുക്കാൻ വരുന്നതും. (2തെസ്സ, 1:7). കർത്താവിൻ്റെ ദിവസത്തെ കുറിക്കുന്ന അഞ്ച് വാക്യങ്ങളിൽ രണ്ട് വാക്യങ്ങൾ വിശുദ്ധന്മാർക്കു വേണ്ടി കർത്താവ് വരുന്ന ദിവസത്തെ കുറിക്കുന്നതാണ്: “ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ (the day of the Lord Jesus) രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരി, 5:5). “നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ (the day of the Lord Jesus) നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.” (2കൊരി, 1:14). കർത്താവിൻ്റെ ദിവസം പുതിയനിയമത്തിലെ കർത്താവിൻ്റെ ദിവസം അഥവാ നാൾ എന്ന മൂന്ന് വാക്യങ്ങൾ പഴയനിയമത്തിൽ പറയുന്ന യഹോവയുടെ ക്രോധദിവസത്തെ കുറിക്കുന്നതാണ്: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2പത്രൊ, 3:10-12). “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.” (1തെസ്സ, 5:2-5). “കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.” (പ്രവൃ, 2:20). യഹോവയുടെ ക്രോധദിവസം അഥവാ കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാളിനെ കുറിക്കുന്ന പഴയപുതിയനിയമ പ്രയോഗങ്ങൾ: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: മത്താ, 24:8; കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22).
ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ പോരാട്ടത്തിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം എന്ന് ഗവർണർ വ്യക്തമാക്കി. മൈ​ന​സ് 40 ഡി​ഗ്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സൈ​നി​ക​ര്‍​ക്കു പോ​ലും പെ​ന്‍​ഷ​ന്‍ 10 വ​ര്‍​ഷം ക​ഴി​ഞ്ഞാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​വി​ടെ ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞ​വ​ര്‍ രാ​ജി​വ​ച്ച് പാ​ര്‍​ട്ടി​യെ സേ​വി​ക്കു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ അ​ട​ക്കം വി​ഷ​യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തും. കോ​ട​തി​യി​ൽ എ​ത്തി​യാ​ൽ ഇ​തി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്. വി​ഷ​യം അ​ഭി​ഭാ​ഷ​ക​രു​മാ​യി ച​ര്‍​ച്ച ചെ​യ്തെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധി അത്ഭുതപ്പെടുത്തിയില്ല. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയിലെ ബാനർ വിഷയത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി വേണ്ടെന്ന് നിർദേശിച്ചു. അവർ കുട്ടികളാണ്, പഠിച്ചതെ പാടൂ എന്ന് ഗവർണർ വ്യകത്മാക്കി. അതിനിടെ നിയമന വിവാദങ്ങൾ പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനിച്ചു. നിയമന വിവാദം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. നഗരസഭാ കത്ത് വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയാണു‌ള്ളത്. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കും എന്നാല്‍ വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി പരിശോധന. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്നും ഗവർണർ പറഞ്ഞു.
ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് തൈറോയ്ഡ്ന്റെ പ്രവർത്തന വ്യത്യാസത്തെ കുറിച്ചാണ്. അതുമായി ബന്ധപ്പെട്ട് രോഗികൾക്ക് വരാവുന്ന പ്രയാസങ്ങൾ, അത് പരിഹരിക്കാനുള്ള മാർഗങ്ങൾ എന്നിവയാണ് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. തൈറോയ്ഡ് പ്രവർത്തനം നോർമൽ ആയി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം അത് വളരെ അധികം നമ്മുടെ ചെറിയ ഭാഗങ്ങളായിട്ടുള്ള അവയവങ്ങളുടെ പ്രവർത്തന രീതിയെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇത് കഴിഞ്ഞാൽ ബുദ്ധിയുടെ കാര്യത്തിൽ വളരെയധികം ഇംപോർട്ടൻസ് ആണ്. ഇത് അതിലെ പ്രവർത്തന വ്യത്യാസപ്പെടുന്നത് ബുദ്ധിയുടെ വികസനത്തിന് നമ്മുടെ ഓരോ ദിവസവും പ്രവർത്തനത്തെയും അത് ബാധിക്കും. നെഞ്ചിലെ പ്രവർത്തനത്തെ അത് വ്യത്യാസപ്പെടുതുകയും അതുമായി ബന്ധപ്പെട്ട് വളരെയധികം സഹായിക്കും. അതിൻറെ പ്രവർത്തനങ്ങൾ കുറയുക അല്ലെങ്കിൽ കൂടുകയോ ചെയ്യരുത്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. വയറിൻറെ അനക്കതിന്റെ കാര്യത്തിൽ നമുക്ക് വയറിളക്കം പോലുള്ള കാര്യങ്ങൾ വരുന്നത് സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ മനസ്സിന് കാര്യത്തിൽ വ്യത്യാസം വരാം. മൊത്തത്തിലുള്ള ക്ഷീണം നമ്മുടെ ചെറിയ വണ്ണം അങ്ങനെ ഏറ്റവുമധികം ആയുസ്സുള്ള ചെറിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് വലിയ പങ്കുവഹിക്കുന്ന ഒന്നാണ് തൈറോക്സിൻ അല്ലെങ്കിൽ തൈറോയ്ഡിന് അകത്ത് ഉണ്ടാകുന്ന ഈ ദ്രാവകങ്ങൾ. നമ്മുടെ കഴുത്തിന് മുൻഭാഗത്താണ് ഈ തൈറോയ്ഡ് ഉണ്ടാകുന്നത്. അതിനാൽ തന്നെ ആ പ്രാധാന്യം കൊടുത്തു വെച്ചിരിക്കുന്നത്. എന്തെങ്കിലും ചെറിയ സംശയം ഉണ്ടെങ്കിൽ പെട്ടന്ന് കാണാലോ എന്നതുകൊണ്ടാണ് അങ്ങിനെ വന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. സാവന്നയിലെ പ്രൊജക്റ്റ് താള്‍ പ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ ഒരുമിച്ചു് വായിയ്ക്കാവുന്ന പ്ലാനറ്റ് ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project / ഐ.ആര്‍.സി. വെബ്‌ വഴി സോഴ്സ് കോഡ് മെയിലിങ്ങ് ലിസ്റ്റ് ട്വിറ്ററില്‍ ഐഡന്റിക്കയില്‍ സംരംഭങ്ങള്‍ കെ.ഡി.ഇ. മലയാളം കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഗ്നോം മലയാളം ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഡെബിയന്‍ മലയാളം ഡെബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഗ്നു താളുകള്‍ ഗ്നു ലേഖനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഫെഡോറ മലയാളം ഫെഡോറ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഫയര്‍ഫോക്സ് മലയാളം ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഓപ്പണ്‍ഓഫീസ് മലയാളം ഓപ്പണ്‍ഓഫീസ് മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം. ഉപകരണങ്ങള്‍ പയ്യന്‍സും ചാത്തന്‍സും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യന്‍സ്. പയ്യന്‍സിനുള്ള സമ്പര്‍ക്കമുഖമാണ് ചാത്തന്‍സ് അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെല്‍, ഹണ്‍സ്പെല്‍ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെല്‍ചെക്കര്‍ നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിര്‍മ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു ഫിക്സ്.എം.എല്‍.: യൂണീകോഡ് 5.1 രീതിയിലുള്ള മലയാളം അക്ഷര എന്‍കോഡിങ്ങുകളെ യൂണീകോഡ് 5.0 രീതിയിലേയ്ക്ക് മാറ്റി പ്രദര്‍ശിപ്പിക്കാനുള്ള ഫയര്‍ഫോക്സ് ആഡോണ്‍ മലയാളം കാപ്ച: പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനം കൂടുതല്‍: അക്ഷരവിഭജകന്‍ ഫോര്‍ച്യൂണ്‍ മലയാളം ഹൈഫെനേഷന്‍ പരല്‍പ്പേര് ധ്വനി ശാരിക ലിബ്രേഓഫീസ് ഓട്ടോകറക്റ്റ് ഫോണ്ടുകള്‍ രചന . മീര . രഘു . സുറുമ . അഞ്ജലി . ദ്യുതി . ഫോണ്ടുകള്‍ സ്ഥാപിക്കല്‍ . സഹായം >>> മലയാളനിവേശനം ഇന്‍സ്ക്രിപ്റ്റ് . സ്വനലേഖ . മൊഴി . ലളിത അറിയിപ്പുകള്‍ 2019 ഡിസംബര്‍ മാസം 14ആം തീയതി എറണാകുളത്തും 22ആം തീയതി തൃശ്ശൂരില്‍ വച്ചും ഒരു കെ.ഡി.ഇ. ട്രാണ്‍സ്ലത്തോണ്‍ നടത്തി. കൂടുതല്‍ വിവരങ്ങള്‍ 2018 ഏപ്രില്‍ മാസം മുതല്‍ SMC Monthly Reportകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2014 (GSoC 2014)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2014 താള്‍ കാണുക സ്പേസിന്റെ പത്താം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യദിന പരിപാടിയിലും എക്സിബിഷനും. 18-01-2014ന് തിരുവനന്തപുരത്ത് ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍, വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് 2013 (GSoC 2013)ല്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി എസ് എം സി തിരഞ്ഞെടുക്കപ്പെട്ടു , GSoC 2013 താള്‍ കാണുക ViBGYOR Film Collectiveന്റെ പ്രതിമാസ സ്ക്രീനിങ്ങിന്റെ ഭാഗമായി ജൂലൈ 30, ചൊവ്വാഴ്ച, വൈകീട്ട് 6.30 ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗുണ്ടര്‍ട്ടിനെപ്പറ്റിയുള്ള Gundert-The man, The Language (2012) ഡോക്യുമെന്ററി സ്ക്രീനിങ്ങ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്ന് സംഘടിപ്പിക്കുന്നു. കൂടുതല്‍ ഡെബിയന്റെ ഏഴാം പതിപ്പായ വീസിയുടെ റിലീസ് പാര്‍ട്ടി മേയ് 5നു്, തിരുവന്തപുരത്തെ SPACEല്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാര്‍ഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടന്നു. കൂടുതല്‍ ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ ഗ്നോം 3.4 റിലീസ് പാര്‍ട്ടി ഏപ്രില്‍ 7ന് MES എഞ്ചിനീയങ് കോളേജ്, കുറ്റിപ്പുറത്ത് നടന്നു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെ.ഡി.ഇ 4.7 ന്റെ പരിഭാഷ പുരോഗമിക്കുന്നു. താങ്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍ ഗ്നോം 3.0യുടെ ഔദ്യോഗിക പ്രകാശനം ഏപ്രില്‍ 6 ന് MES ലും വിദ്യ *യിലും കൂടുതല്‍ വിവരങ്ങള്‍ MES കോളേജും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[കൂടുതല്‍ വിവരങ്ങള്‍] വിദ്യാ അക്കാദമിയും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെയും തൃശ്ശൂര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ യൂസര്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് തൃശ്ശൂരില്‍ നവംബര്‍ 29നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക. പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്‍സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടന്നു കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍ കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ കല സ്ക്രീന്‍സേവര്‍ . ലോഗിന്‍ ജാലകം . പശ്ചാത്തലചിത്രങ്ങള്‍ സഹസംരംഭങ്ങള്‍ ശില്പ പ്രൊജക്ട് : സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഭാരതീയ ഭാഷാകമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ ഏകോപിപ്പിച്ചു് വിവിധ രീതികളില്‍ ഉപയോക്താക്കള്‍ക്കും സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും എത്തിക്കാനുള്ള സംരംഭം.
ഇന്ത്യ എന്നും അക്രമത്തിന് എതിര്; സൽമാൻ റൂഷ്ദിയ്‌ക്കെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; വേഗം സുഖം പ്രാപിക്കട്ടെയെന്ന് അരിന്ദം ബാഗ്ചി-Salman Rushdie ന്യൂഡൽഹി: വിശ്വപ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സൽമാൻ റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ... റൂഷ്ദി ഇസ്ലാം മതത്തിനെതിരെ സംസാരിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ചതിൽ തെല്ലും കുറ്റബോധമില്ല; നിലപാട് ആവർത്തിച്ച് ഹാദി മേതർ- Salman Rushdie ന്യൂയോർക്ക്: ലോകപ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പശ്ചാത്താപമില്ലെന്ന് ആവർത്തിച്ച് ഹാദി മേതർ. രണ്ടാം ഘട്ട വിചാരണയ്ക്കിടെ കോടതിയിൽ ആയിരുന്നു ഹാദി മേതർ നിലപാട് ആവർത്തിച്ചത്. ... മതമൗലികവാദികൾക്ക് മുന്നിൽ വിനീത വിധേയയായി റാണ അയൂബ്; സൽമാൻ റുഷ്ദിക്ക് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച ട്വീറ്റ് മുക്കി- Rana Ayub deletes tweet which wished Salman Rushdie speedy recovery ന്യൂഡൽഹി: ഇസ്‌ലാമിക ഭീകരവാദിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് നിമിഷങ്ങൾക്കകം മുക്കി തടിതപ്പി, സാമ്പത്തിക കുറ്റകൃത്യം നടത്തിയതിന് അന്വേഷണം ... മതപുസ്തകങ്ങൾ വായിച്ചുകൊണ്ടേയിരുന്നു; ലെബനൻ സന്ദർശനത്തിന് പിന്നാലെ മുഴുവനായും മതത്തിലേക്ക് തിരിഞ്ഞു; ഇനി ഇങ്ങനൊരു മകനില്ല; സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന്റെ അമ്മ പറയുന്നു ന്യൂയോർക്ക് : പ്രമുഖ സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് ഭീകര ബന്ധം ഉണ്ടെന്ന സൂചനകൾ പുറത്ത്. 24 കാരനായ ഹാദി മേതർ കടുത്ത മതിശ്വാസിയായിരുന്നു ... സൽമാൻ റുഷ്ദിയുടെ വധശ്രമത്തിൽ പങ്കില്ലെന്ന് ഇറാൻ; ആർക്കും തങ്ങളെ കുറ്റപ്പെടുത്താൻ അവകാശമില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം ടെഹ്‌റാൻ: സൽമാൻ റുഷ്ദിയെ ആക്രമിച്ചതിൽ ഇറാനു പങ്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. ആക്രമണത്തിനു ശേഷമുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ന്യൂയോർക്കിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ... സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി; സംസാരിക്കാൻ കഴിയുന്നതായി റിപ്പോർട്ട് ന്യൂയോർക്ക്: വെസ്റ്റേൺ ന്യൂയോർക്കിലെ പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയിൽ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. റുഷ്ദി സംസാരിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. എന്നാൽ ആരോഗ്യനില സംബന്ധിച്ച് ... സൽമാൻ റുഷ്ദിയെ പിന്തുണച്ചു; ഹാരി പോട്ടർ സൃഷ്ടാവിനെതിരെ വധഭീഷണിയുമായി പാകിസ്താൻ-ഇറാൻ ഭീകരർ; പിന്തുണയുമായി മതമൗലികവാദികൾ ഇസ്ലാമാബാദ്: എഴുത്തുകാരൻ അഹമ്മദ് സൽമാൻ റുഷ്ദിയെ പിന്തുണച്ച ഹാരി പോട്ടർ സൃഷ്ടാവ് ജെകെ റൗളിങ്ങിന് ഭീകരരുടെ വധഭീഷണി. പാകിസ്താൻ,ഇറാൻ ഭീകരരുടെ ഭീഷണികളാണ് റൗളിങ്ങിന് നേരെ ഉയരുന്നത്. വധഭീഷണിയ്ക്ക് ... സൽമാൻ റുഷ്ദിയെ ആക്രമിച്ചത് ന്യൂജേഴ്സിയിൽ നിന്നുള്ള 24 കാരൻ; ആരാണ് ഹാദി മതർ?-who stabbed Salman Rushdie? സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കുത്തിയത് ഹാദി മതറാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച നടന്ന ഒരു സാഹിത്യ പരിപാടിയിൽ വെച്ചാണ് ... വാർത്തകൾക്ക് താഴെ ചിരിച്ചുകൊണ്ടുള്ള സ്‌മൈലി; മതനിന്ദകരുടെ അവസാനം ഇങ്ങനെയെന്ന് താക്കീതും; സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആഹ്ലാദിച്ച് മതതീവ്രവാദികൾ തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആഹ്ലാദിച്ച് കേരളത്തിലെ മതതീവ്രവാദികൾ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇക്കൂട്ടർ സന്തോഷ പ്രകടനം നടത്തുന്നത്. സൽമാൻ റൂഷ്ദിയ്‌ക്കെതിരെയുണ്ടായ ആക്രമണ വാർത്തകൾക്ക് താഴെ ... ”വീണ്ടുമൊരു ജിഹാദി ആക്രമണം” സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിൽ അപലപിച്ച് കങ്കണ വാഷിംഗ്ടൺ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ ലോകരാജ്യങ്ങൾ പോലും അപലപിച്ച് രംഗത്തെത്തുകയാണ്. ഒരു പുസ്തകമെഴുതിയതിന്റെ പേരിൽ വർഷങ്ങളോളം വധഭീഷണി നേരിട്ടിരുന്നയാൾ ഒടുവിൽ അതി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ ബോളിവുഡ് ... ഇനിയും വേണമെങ്കിൽ സാത്താനിക് വേഴ്‌സസ് എഴുതുമെന്ന് സൽമാൻ റുഷ്ദി; രാജ്യത്തിന്റെ മുസ്ലീം പ്രീണന നയങ്ങളെ ശക്തമായി എതിർക്കുകയും ആ കാരണംകൊണ്ട് ഒളിവിൽ പോവുകയും ചെയ്ത സാഹിത്യകാരൻ ന്യൂയോർക്ക് : സാഹിത്യകാരൻ സൽമാൻ റുഷ്ദി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴുത്തിനും അടിവയറ്റിലും കണ്ണിനും കുത്തേറ്റ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ വെന്റിലേറ്ററിലാണ്. ഈ സാഹചര്യത്തിൽ സൽമാൻ ... അദ്ദേഹത്തിന്റെ പോരാട്ടം നമ്മുടെ കൂടെ പോരാട്ടമാണ്; സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഫ്രാൻസ് – France President Emmanuel Macron condemns attack on Salman Rushdie പാരീസ്: ഇന്ത്യൻ വംശജനായ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റുഷ്ദിയുടെ പോരാട്ടം ഇപ്പോൾ ലോകത്തിന്റേത് മുഴുവൻ ആയി ... ദ സാത്താനിക് വേഴ്‌സസിനെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആദ്യം നിരോധിച്ചത് രാജീവ് ഗാന്ധി,ഹാദി മേതർ നടപ്പിലാക്കിയത് 33 വർഷം മുൻപുള്ള ഫത്വയോ?; വർഷങ്ങളോളം വിടാതെ പിന്തുടർന്ന മതമൗലികവാദികൾ ന്യൂയോർക്ക്: ചൗത്വക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയ്ക്കിടെ ആക്രമിക്കപ്പെട്ട പ്രശസ്ത എഴുത്തുകാരൻ അഹമ്മദ് സൽമാൻ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഇതിന് മുൻപും നിരവധി തവണ ആക്രമണത്തിനിരയായതാണ് അദ്ദേഹം. ... ഇസ്ലാമിനെ വിമർശിക്കുന്ന ആരു വേണമെങ്കിലും ആക്രമിക്കപ്പെടാം; ആശങ്കയുണ്ട്; സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രിൻ- Salman Rushdie ഇസ്ലാമിനെ വിമർശിക്കുന്ന ആരു വേണമെങ്കിലും ആക്രമിക്കപ്പെടാം; ആശങ്കയുണ്ട്; സൽമാൻ റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രിൻ- Salman Rushdie ന്യൂയോർക്ക്: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്ക്ക് ... സൽമാൻ റുഷ്ദി; ‘ഒരൊറ്റ പുസ്കത്തിലൂടെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയ ഇന്ത്യൻ വംശജനായ എഴുത്തുകാരൻ; ഭീകരർ കോടികൾ തലയ്‌ക്ക് വിലയിട്ട വ്യക്തി; നില അതീവ ഗുരുതരം ന്യൂയോർക്ക്; സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ ഇപ്പോൾ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയാണ്. ഒരു കണ്ണിന്റെ ... സൽമാൻ റുഷ്ദിയ്‌ക്ക് നേരെ കൊലപാതക ശ്രമം; പ്രതിയെ പിടികൂടി; ഭീകരസംഘടനകളുമായുള്ള ബന്ധം അന്വേഷിക്കുന്നു ന്യൂഡൽഹി: എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പിടികൂടി. ന്യൂജേഴ്‌സി സ്വദേശിയായ ഹാദി മേതറാണ്(24) പിടിയിലായത്. ആക്രമണത്തിന്റെ കാരണം കണ്ടെത്താൻ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ...
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
tആലപ്പുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മുതല്‍ താഴെ പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കുവാനുളള അവസാന തീയതി. കോഴ്സുകള്‍, യോഗ്യത, എന്ന ക്രമത്തില്‍ 1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ.) (2 സെമസ്റ്റര്‍), ബിരുദം 2. ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.) (2 സെമസ്റ്റര്‍) എസ്.എസ്.എല്‍.സി. പാസ്സ് 3. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ.) (1 സെമസ്റ്റര്‍), +2 4. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്.) (1 സെമസ്റ്റര്‍), എസ്.എസ്.എല്‍.സി. 5. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ.) (1 സെമസ്റ്റര്‍), പ്ലസ് ടു 6. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ.) (1 സെമസ്റ്റര്‍), ഇലക്ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ 7. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്സ്.എം) (1 സെമസ്റ്റര്‍), ഡിഗ്രി / ത്രിവത്സര ഡിപ്ലോമ 8. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി.) (1 സെമസ്റ്റര്‍);, എ.ടെക്/ബിടെക്/എം.എസ്സി ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി./ എസ്.ടി. മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ രജിസ്ട്രേഷന്‍ ഫീസായ രൂപ 150/ (എസ്.സി./ എസ്.റ്റി. വിഭാഗങ്ങള്‍ക്ക് രൂപ. 100/) ഡി.ഡി. സഹിതം ഒക്ടോബര്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുന്‍പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
തന്റെ പ്രായം പുറകിലോട്ടു സഞ്ചരിക്കുന്ന വളരെ വിരളമായ അസുഖത്തോടു കൂടി ജനിച്ച ബെഞ്ചമിനുമായി ഡെയ്സി എന്ന പെൺകുട്ടി തന്റെ ചെറുപ്പ കാലം തൊട്ടേ സൗഹൃദത്തിലാകുന്നു. ജീവിതത്തിലുട നീളം അവർ ആ സൗഹൃദം നിലനിർത്തുന്നു. ഡൈസിക്ക് പ്രായം കൂടും തോറും ബെഞ്ചമിന് പ്രായം കുറഞ്ഞു വരുന്നു. ബെഞ്ചമിൻ ബട്ടൺ എന്ന വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. ബെഞ്ചമിൻ ബട്ടണായി ബ്രാഡ് പിറ്റ് വളരെ മികച്ച അഭിനയമാണ് ഇതിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. ഈ സിനിമ 2009 ലെ ഓസ്കറിൽ 13 നോമിനേഷൻ നേടുകയുണ്ടായി. അതിൽ ബെസ്റ്റ് മേക്കപ്പ് , ബെസ്റ്റ് ആർട് ഡിറക്ഷൻ, ബെസ്റ്റ് വിഷ്വൽ എഫക്ട് എന്നി 3 അവാർഡുകൾ ഈ സിനിമ നേടുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, English, Fantasy, Romance Tagged: Mansoor Manu Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
മലയാളികളല്ലാത്തവര്‍ക്ക് ലിപി പഴയതായാലും പുതിയതായാലും ഒന്നുതന്നെയല്ലേ. എല്ലാം പുതിയത്. പുതിയ ലിപികൊണ്ട് അങ്ങനെ പ്രത്യേക സഹായമൊന്നും നവാഗതര്‍ക്കു കിട്ടുമെന്നു തോന്നുന്നില്ല. ലിപി പരിഷ്‌കരണത്തില്‍ ഡി സി കിഴക്കെമുറിയുടെ സംഭാവനകളെ എങ്ങനെ നോക്കിക്കാണുന്നു? പുതിയ ലിപി കൊണ്ടുവന്ന 1971-ലെ ലിപി പരിഷ്‌കരണത്തിനു വേണ്ടി കേരളസര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയിലെ അംഗങ്ങളിലൊരാളായിരുന്നു ഡി സി കിഴക്കെമുറി. അന്ന് കേരളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധന സ്ഥാപനമായിരുന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും അതിന്റെ വില്പനവിഭാഗമായ നാഷണല്‍ ബുക്സിന്റെയും അമരക്കാരനായിരുന്നു അപ്പോഴദ്ദേഹം. സ്വാഭാവികമായും അച്ചടിയുടെ സൗകര്യത്തിനുവേണ്ടിയുള്ള ആ ലിപി പരിഷ്‌കരണത്തില്‍ അദ്ദേഹത്തിനു നിര്‍ണായകമായ പങ്കുണ്ടായിരുന്നു. മലയാള പ്രസാധനത്തെയും അച്ചടിയെയും പറ്റി ധാരാളം എഴുതിയിട്ടുള്ള ഡി സി ആ കമ്മിറ്റിയെപ്പറ്റി വലുതായൊന്നും എഴുതിക്കണ്ടിട്ടില്ല. ‘കാലത്തിന്റെ നാള്‍ വഴി’ എന്ന പേരില്‍ മൂന്നു വാല്യമായിപ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ ഒന്നാം വാല്യത്തില്‍ ഒരു പരാമര്‍ശം മാത്രമാണ് എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളത്. പുതിയ ലിപിയുടെ പോരായ്മകളായി തോന്നിയിട്ടുള്ളത് എന്തൊക്കെയാണ്? പഴയ ലിപിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുകയും ഇപ്പോഴും അത് എഴുതുകയും ചെയ്യുന്ന എനിക്ക് പുതിയ ലിപി ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല. പുതിയ ലിപിയില്‍ എത്രയോ കാലമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും പത്രമാസികകളും കടകളുടെ ബോര്‍ഡുകളും നോട്ടീസുകളും വഴിപ്പലകകളും വായിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ മലയാളികള്‍. ഇന്ന് നാല്പതില്‍താഴെ പ്രായമുള്ളവരില്‍ പലര്‍ക്കും പഴയ ലിപിയില്‍ അച്ചടിച്ച പുസ്തകം അനായാസം വായിക്കാനാവില്ല. പക്ഷേ, ശീലവും ഊഹവുംകൊണ്ടു വായിച്ച് അര്‍ത്ഥം മനസ്സിലാക്കിപ്പോകുമെന്നുമാത്രം. മലയാളഭാഷയില്‍ ചന്ദ്രക്കല ആദ്യമായി ഉള്‍പ്പെടുത്തിയത് ആര് എന്നത് സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്ക്കുന്നുണ്ടല്ലോ? എന്താണ് വാസ്തവം? ഇത് മലയാളമനോരമയുടെ അവകാശവാദമാണ്. അല്ലെങ്കില്‍ അവര്‍ പറയുന്ന ചരിത്രം. ഭാഷയുടെയും ലിപിയുടെയും ചരിത്രമല്ല അത്. അച്ചടി എളുപ്പമാകുന്നതിനുവേണ്ടി ലിപികള്‍ പരിഷ്‌കരിക്കാനും അച്ചുകളുടെ എണ്ണം കുറയ്ക്കാനും അവയുടെ വണ്ണത്തിലുള്ള അസമത പരിഹരിക്കാനുമുള്ള ശ്രമം 19-ാം നൂറ്റാണ്ടിന്റെ അവസാനംതന്നെ നടത്തിയ മഹാപുരുഷനാണ് മലയാള മനോരമയുടെ സ്ഥാപകനായ പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള. അക്ഷരങ്ങളുടെ എണ്ണം കുറയ്ക്കാനായി ഇരട്ടിച്ച അക്ഷരങ്ങള്‍ക്കു പുതിയ ലിപികള്‍ സൃഷ്ടിക്കാതെ തമിഴ്ഭാഷയിലെ സമ്പ്രദായത്തില്‍ മുകളില്‍ കുത്തിട്ട് കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതണമെന്ന ലിപിപരിഷ്‌ക്കാരത്തിന് കണ്ടത്തില്‍ വറുഗീസ് മാപ്പിള ശ്രമിച്ചിരുന്നു. കൂട്ടക്ഷരത്തിലെ ആദ്യത്തെ കേവല വ്യഞ്ജനം കാണിക്കുന്നതിനുവേണ്ടിയാണ് കുത്തിടു ന്നത് അദ്ദേഹം നിര്‍ദ്ദേശിച്ചത്. തന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച മലയാള മനോരമയുടെ ആദ്യ പത്രത്തില്‍ ത്തന്നെ അപൂര്‍വ്വമായി വേണ്ടിവരുന്ന കൂട്ടക്ഷരങ്ങള്‍ക്കു മാത്രം ഈ പ്രയോഗം തുടങ്ങിയെന്ന് വറുഗീസ് മാപ്പിള രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അര്‍ധാക്ഷരങ്ങള്‍ക്കു തമിഴില്‍ ഉപയോഗിക്കുന്നതിനനുസരിച്ച് സ്വീകരിച്ചാല്‍ കൊള്ളാമെന്നുള്ളത് അക്ഷരങ്ങളുടെ മീതെ വൃത്താകാരമായ ഒരു കുത്താണെന്നും അരയു കാരത്തെ സൂചിപ്പിക്കാനായി പലരും പ്രയോഗിച്ചു തുടങ്ങിയിട്ടുള്ള ചന്ദ്രക്കലയല്ല ഇതിനുവേണ്ടതെന്നും ഓര്‍മ്മപ്പെടുത്തിക്കൊളളുന്നുവെന്ന് അദ്ദേഹം അതു വിശദീകരിച്ചിട്ടുണ്ട്. ജി. പ്രിയദര്‍ശന്‍ എഡിറ്റ് ചെയ്ത ‘കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’ (മനോരമ ബുക്സ്, 2018) എന്ന പുസ്തകത്തില്‍ ഇതു വായിക്കാം. മലയാളം അച്ചടിയില്‍ ചന്ദ്രക്കലയുടെ ഉപയോഗം നടപ്പാക്കിയത് കണ്ടത്തില്‍ വറുഗീസ് മാപ്പിളയാണ് എന്നൊരു ധാരണ മുമ്പുണ്ടായിരുന്നു. ഒട്ടേറെ പുസ്തകങ്ങളിലും ലേഖനങ്ങളിലും അത് ആവര്‍ത്തിച്ചിട്ടുണ്ട്. സംവൃതോകാരത്തിന്റെ ചിഹ്നമായും പിന്നീട് കൂട്ടക്ഷരങ്ങള്‍ പിരിച്ച് അച്ചടിക്കാനുള്ള ചിഹ്നമായും ചന്ദ്രക്കല വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നതായി സമീപകാലഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് സംവൃതോകാരത്തിന്റെ ചിഹ്നമായി മലയാളം അച്ചടിയില്‍ 1840-കളില്‍ ചന്ദ്രക്കല ആദ്യമായി ഉപയോഗിച്ചത് കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുന്നതിനും പിന്നീട് ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങി. കൂട്ടക്ഷരങ്ങള്‍ പിരിക്കാന്‍ ചന്ദ്രക്കലയ്ക്കുമുമ്പു മറ്റൊരു ചിഹ്നം പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മലയാളം അച്ചടിയില്‍ പ്രചാരത്തിലിരുന്നു. വ്യഞ്ജനത്തിനു മുകളില്‍ (ഇന്നത്തെ ചന്ദ്രക്കലയിടുന്ന സ്ഥാനത്ത്) ഒരു ചെറിയ വൃത്തമിടുന്ന രീതിയാണിത്. ഈ ചിഹ്നത്തെ നമുക്കു കുഞ്ഞുവട്ടം എന്നു വിളിക്കാം. ‘മലയാള മനോരമ’യുടെ ആരംഭത്തില്‍ത്തന്നെ താന്‍ നടപ്പാക്കിയെന്ന് (കുത്ത് പരിഷ്‌കാരം) കണ്ടത്തില്‍ വറുഗീസ് മാപ്പിള സൂചിപ്പിക്കുന്നതും ഈ ചിഹ്നത്തെയാണ്. 1867-ല്‍ത്തന്നെ നാദാപുരത്തെ ജനരഞ്ജിനി അച്ചുകൂടം പ്രസിദ്ധീകരിച്ച ‘ഖാണ്ഡവദാഹം’ എന്ന മലയാളലിപിയില്‍ അച്ചടിച്ച സംസ്‌കൃതപുസ്തകത്തില്‍ കൂട്ടക്ഷരം പിരിക്കാന്‍ ‘കുഞ്ഞുവട്ടം’ ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൂട്ടക്ഷരങ്ങള്‍ പിരിച്ച് അച്ചടിക്കാന്‍ കുഞ്ഞുവട്ടത്തിനുപകരം ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങി. ഈ ചരിത്രമൊന്നും അറിയാത്തവരും കണ്ടത്തില്‍ വറുഗീസ് മാപ്പിളയെത്തന്നെ വായിക്കാത്തവരും മനോരമയുടെ ചന്ദ്രക്കല കണ്ടുപിടിത്തം (ഭാഷാ പോഷിണിയില്‍ കുറേവര്‍ഷം മുമ്പ് ഇതേപ്പറ്റി ഒരു കവര്‍സ്റ്റോറിതന്നെ വന്നു) ആവര്‍ത്തിച്ചു ചരിത്രമാക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ കേട്ടുകേള്‍വിയും ഊഹവും തന്‍പിടിയും വച്ചുള്ള പരിശോധിച്ചുറപ്പിക്കാത്ത പലചരിത്രങ്ങളും മനോരമ സൃഷ്ടിച്ചിട്ടുണ്ട്. രാമായണം, മഹാഭാഗവതം പോലെയുള്ള പുരാണ ഇതിഹാസകൃതികള്‍ പോലും പുതിയ ലിപിയിലേക്ക് ചുവടുമാറ്റി. ഈ മാറ്റം രണ്ട് വ്യത്യസ്ത തലമുറകളെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടാകും? ലിപിയല്ലേ മാറിയുള്ളൂ ഞാറ്റുവേല പോയിട്ടില്ലല്ലോ എന്നു പറയാന്‍ തോന്നുന്നു. ഏതു ലിപിയിലായാലും ക്ലാസിക്കുകള്‍ അങ്ങനെതന്നെനില്ക്കുന്നു. അവയുടെ അര്‍ത്ഥാന്തരങ്ങളില്‍ ലിപിയല്ല ചരിത്രസാമൂഹികസന്ദര്‍ഭങ്ങളാണ് പങ്കുവഹിക്കുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
2016 ജൂണിലാണ് ടിറ്റെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഡെനോർ ലിയനാർഡോ ബാച്ചി എന്ന പരിശീലകൻ ബ്രസീലിന്റെ ചുമതലയേൽക്കുന്നത്. കോപ്പ അമേരിക്കയിലെ ദയനീയ പ്രകടനത്താൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ദുംഗയിൽ നിന്നും പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ കടമ്പകളേറെയായിരുന്നു ടിറ്റെയ്ക്ക് മുന്നിൽ..താളം നഷ്ടപ്പെട്ട ബ്രസീലിനെ കാൽപ്പന്തുകളിയിലെ പ്രതാപ കാലത്തിലേക്ക് മടക്കിക്കൊണ്ടുപോകുക എന്ന ലക്ഷ്യവുമായി പരിശീലക വേഷമണിഞ്ഞ ടിറ്റെയിലൂടെ ശരവേഗത്തിൽ കുതിക്കുന്ന ബ്രസീലിനെയാണ് പിന്നീട് ലോകം കണ്ടത്. ടിറ്റെ പരിശീലിപ്പിച്ച 25 മത്സരങ്ങളിൽ 20 ലും വിജയം നേടിയ ബ്രസീൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് പരാജയമറിഞ്ഞത്. ബെലോ ഹൊറിസോണ്ടയിൽ ജർമനിക്ക് മുൻപിൽ 7 ഗോളുകൾക്ക് തകർന്നടിഞ്ഞതിന്റെ നൊമ്പരം ഇനിയും മാറിയിട്ടില്ലാത്തവരാണ് ബ്രസീലിയൻ ജനത.എന്നാൽ ടിറ്റെയ്ക്ക് കീഴിലെ 25 കളികളിൽ നിന്നും അവർ വഴങ്ങിയത് വെറും ആറു ഗോളുകൾ മാത്രമാണെന്ന വസ്തുത ടിറ്റെയെന്ന പരിശീലക മാന്ത്രികന്റെ വൈഭവത്തിന് അടിവരയിടുന്നു . റഷ്യൻ ലോകകപ്പിലെ കളിക്കളത്തിൽ കഴിഞ്ഞ 310 മിനുട്ടുകളായി ബ്രസീൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല..പിളരാത്ത പ്രതിരോധക്കോട്ടയ്‌ക്കൊപ്പം എതിർ നിര തുളച്ചുകയറുന്ന മധ്യ-മുന്നേറ്റ നിരയും കൂടി ചേർത്തതോടെ ബ്രസീൽ പഴയ ബ്രസീലാകുന്ന കാഴ്ചയാണ് റഷ്യയിൽ കണ്ടത്.ഈ ലോകകപ്പിൽ ബ്രസീലിയൻ മുന്നേറ്റത്തിൽ നിർണ്ണായകമായ അഞ്ചു ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം. സോണൽ മാർക്കിംഗ് എതിരാളികളെ വ്യക്തിപരമായി മാർക്ക് ചെയ്യുന്നതിന് പകരം ഓരോ കളിക്കാരനും മൈതാനത്തെ ഒരു പ്രത്യേക ഏരിയകൾ കവർ ചെയ്യുന്ന പ്രതിരോധ രീതിയാണ് സോണൽ മാർക്കിംഗ്.റഷ്യൻ ലോകകപ്പിൽ നാലു കളികളിൽ നിന്നായി ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയ ബ്രസീലിന്റെ പ്രധാന പ്രതിരോധ തന്ത്രങ്ങളിൽ ഒന്നാണ് പിഴവില്ലാത്ത സോണൽ മാർക്കിങ് എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന പ്രെസ്സിംഗ് ഗെയിം മികച്ച പ്രെസ്സിംഗ് ഗെയിമിലൂടെ മൈതാനമധ്യത്തിൽ ബാൾ പോസ്സെഷൻ നിലനിർത്താനും എതിരാളികളുടെ നീക്കങ്ങളുടെ മുനയൊടിക്കാനും ബ്രസീലിനായി. എതിരാളികളിൽ നിന്നും പന്ത് കൈക്കലാക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ അവരെ കൗണ്ടർ അറ്റാക്കുകളിൽ നിന്നും തടഞ്ഞു നിർത്താനും ബ്രസീലിന് സാധിക്കുന്നു. പ്രതിരോധം=ആക്രമണം പിഴവില്ലാത്ത പ്രതിരോധത്തിനൊപ്പം തന്നെ മൂർച്ചയേറിയ ആക്രമണങ്ങളും ഫലപ്രദമായി നടത്താൻ കെൽപ്പുള്ള ഗെയിം പ്ലാനാണ് ടിറ്റെ വിഭാവനം ചെയ്തിരിക്കുന്നത്.ഒരേ സമയം ടീം ഒന്നടങ്കം പ്രതിരോധിക്കുകയും അടുത്ത നിമിഷം ഒരുമിച്ച് അക്രമങ്ങൾക്ക് കോപ്പു കൂട്ടുകയും ചെയ്യുന്ന ബ്രസീൽ ശൈലി ഈ ലോകകപ്പിൽ നിരവധി തവണ നമ്മൾ കണ്ടുകഴിഞ്ഞു.. സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ ഐക്യം ഏറെക്കാലമായി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരുപിടി സപ്പോർട്ടിംഗ് സ്റ്റാഫുകളുമായാണ് ടിറ്റെ ബ്രസീലിനെ പരിശീലിപ്പിക്കാനിറങ്ങിയത്. പരസ്പരം നന്നായി അറിയുകയും ഓരോ കളിക്കാരുടെയും ശക്തി-ദൗർബല്യങ്ങൾ വിശദമായി വിലയിരുത്തുകയും ചെയ്യുന്ന ഈ കോർ ടീമാണ് കളിക്കളത്തിൽ മെനയേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. കളിക്കാരുമായുള്ള കൃത്യമായ ആശയവിനിമയം.. ഓരോ കളിക്കാരനും ചെയ്യേണ്ട ദൗത്യമെന്തെന്ന് വളരെ വ്യക്തമായി കുറിച്ചിടുന്നതാണ് ടിറ്റെയുടെ പരിശീലന രീതി. ഉദാഹരണമായി പിഎസ്‌ജിയിലെ ക്ലബ് മത്സരത്തിന് ശേഷം ബ്രസീലിനായി കളിയ്ക്കാൻ വരുന്ന നെയ്മർ ഡ്രെസ്സിംഗ് റൂമിലെത്തുമ്പോഴേക്കും താരത്തിനായുള്ള സന്ദേശങ്ങൾ മൊബൈലിൽ എത്തിക്കഴിഞ്ഞിട്ടുണ്ടാകും.താരത്തിൽ നിന്നും ടീം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ചിത്രങ്ങളിലൂടെയും മെസ്സേജുകളിലൂടെയും വളരെ കൃത്യമായി തന്നെ വ്യക്തമാക്കും. News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
ഹെൽസിങ്കിയിലുള്ള കുളസാരി സെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, മാത്‌സ് അധ്യാപകൻ ടോമി ചെറിയാൻ ഫിൻലൻഡിലെ വിദ്യാഭ്യാസ രീതിയെ കുറിച്ച് പറയുന്നു https-www-manoramaonline-com-web-stories-career-2022 web-stories https-www-manoramaonline-com-web-stories-career 41ifpg6g3dd1tq82vtg3qug1ug 50nl6a69pao5bg8f7nv6tgj7gn വിഷയങ്ങൾ പഠിപ്പിച്ചു പോകുന്ന പരമ്പരാഗത ശൈലിക്കു പകരം വിജ്ഞാനം കുട്ടികളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണു ഫിൻലൻഡിലെ അധ്യാപനം. ഇൻക്വയറി ബേസ്ഡ് മോഡൽ, അഥവാ ചോദ്യങ്ങൾ ചോദിച്ച്, ചോദ്യങ്ങൾ വഴി വിഷയങ്ങൾ പഠിപ്പിക്കുക എന്ന ശൈലിയാണ് ഫിൻലൻഡിലെ സ്‌കൂളുകൾ തിരഞ്ഞെടുത്തിരിക്കുന്നത് ചെറിയ ക്ലാസുകളിൽ വിലയിരുത്തൽ പരീക്ഷകളോ ഗ്രേഡിങ്ങോ ഇല്ല. ഹൈസ്‌കൂളിൽ തന്നെ ഗ്രേഡിങ് നടത്തുന്നത് ക്ലാസിലെ അധ്യാപകരാണ്
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അഥവാ ഡാർക്ക് സർക്കിൾസ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ഇതിന് വില്ലനായത്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടറിന്‍റെയും ടിവിയുടെയും മൊബൈല്‍ ഫോണിന്‍റെയുമൊക്കെ അമിത ഉപയോഗം തുടങ്ങിയവ കൊണ്ടാണ് പലപ്പോഴും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്. ജീവിത രീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഇതിന് പരിഹാരം കാണാം. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… … തുടക്കത്തിലെ പറഞ്ഞ പോലെ ഉറക്കമില്ലായ്മ പലപ്പോഴും കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാക്കാന്‍ കാരണമാകും. അതിനാല്‍ രാത്രി കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധക്കുക. രാത്രിയുള്ള ഉറക്കം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. അതിനാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് വിറ്റാമിന്‍ സി, കെ, എ, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. അതിനാല്‍ തണ്ണിമത്തന്‍, തക്കാളി, ബെറി പഴങ്ങള്‍, ഇലക്കറികള്‍, വെള്ളരിക്ക തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഉപ്പിന്‍റെ അമിത ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കുക. വെള്ളം ധാരാളം കുടിക്കുക. കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതിരിക്കാനും സഹായിച്ചേക്കാം. കണ്ണിന് താഴെ ഉപയോഗിക്കാവുന്ന സിറം, ഐ ബാഗുകള്‍, വീട്ടില്‍ തയ്യാറാക്കാന്‍ പറ്റുന്ന പാക്കുകള്‍ തുടങ്ങിയവയും പരീക്ഷിക്കാം. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നതും നല്ലതാണ്. സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് കണ്ണിനു താഴെ കറുപ്പ് നിറം വരാതിരിക്കാനും ചര്‍മ്മത്തിന്‍റെ മൊത്തം സംരക്ഷണത്തിനും ഏറെ നല്ലതാണ്. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് വയ്ക്കുന്നതും ഗുണം ചെയ്യും.
രാജ്യത്താണെങ്കില്‍ ഇന്ന് നിലനില്‍ക്കുന്ന അസുഖങ്ങള്‍, അവയ്ക്കുള്ള ചികിത്സാസൗകര്യങ്ങള്‍, സാമ്പത്തിക ചെലവ് എന്നിങ്ങനെ വെല്ലുവിളികള്‍ പലതാണ്. ലോകത്താകെയും മരുന്ന് നിര്‍മ്മാണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണെങ്കില്‍ കൂടിയും മരുന്നുകളുടെ വിലയും ഇവിടെ വലിയ പ്രശ്നം തന്നെയാണ്. Web Team First Published Nov 25, 2022, 12:16 PM IST നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ അനവധിയാണ്. ഇതിന് പുറമെ സീസണലായി വരുന്ന അസുഖങ്ങള്‍, പാരമ്പര്യമായി പിടിപെടുന്നവ, ജീവിതശൈലികളില്‍ നിന്നുണ്ടാകുന്നവ എന്നിങ്ങനെ പല തരത്തിലുള്ള അസുഖങ്ങളുമുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ഇന്നും ആതുരസേവന രംഗം ധാരാളം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയാം. കേരളത്തിലെ പൊതുജനാരോഗ്യ മേഖല പലപ്പോഴും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ വലിയ മെച്ചം പുലര്‍ത്തി കാണിക്കാറുണ്ട്. ഇത് മറ്റ് ഏത് മേഖലകളിലും കാലാകാലങ്ങളായി കേരളം പുലര്‍ത്തിവരുന്ന സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന്‍റെ ഒരു പതിപ്പ് തന്നെയായി കണക്കാക്കാം. രാജ്യത്താണെങ്കില്‍ ഇന്ന് നിലനില്‍ക്കുന്ന അസുഖങ്ങള്‍, അവയ്ക്കുള്ള ചികിത്സാസൗകര്യങ്ങള്‍, സാമ്പത്തിക ചെലവ് എന്നിങ്ങനെ വെല്ലുവിളികള്‍ പലതാണ്. ലോകത്താകെയും മരുന്ന് നിര്‍മ്മാണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണെങ്കില്‍ കൂടിയും മരുന്നുകളുടെ വിലയും ഇവിടെ വലിയ പ്രശ്നം തന്നെയാണ്. ഏതായാലും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട പത്ത് രോഗങ്ങള്‍ ഏതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. ഒന്ന്... ക്യാൻസര്‍: ശരീരകോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളര്‍ന്നുപെരുകുന്ന അവസ്ഥയാണ് ക്യാൻസര്‍. ഇത് ശരീരത്തിലെ വിവിധ അവയങ്ങളെയും അവയവങ്ങളുടെ ഭാഗങ്ങളെയുമെല്ലാം ബാധിക്കാം. എവിടെയാണ് രോഗബാധയുണ്ടാകുന്നത് എന്നതിനെയും എപ്പോഴാണ് രോഗം കണ്ടെത്തുന്നത് എന്നതിനെയും അനുസരിച്ച് രോഗതീവ്രതയും ചികിത്സയുടെ ഫലവുമെല്ലാം വ്യത്യസ്തമായിരിക്കും. ഇന്നും ക്യാൻസര്‍ ചികിത്സയ്ക്ക് ഇന്ത്യയില്‍ ഭാരിച്ച ചെലവാണ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. രണ്ട്... ഹൃദ്രോഗങ്ങള്‍: ആഗോളതലത്തില്‍ തന്നെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളാല്‍ മരിക്കുന്നവരുടെ കണക്കെടുത്ത് നോക്കിയാല്‍ അതില്‍ ഹൃദ്രോഗം വലിയ രീതിയില്‍ കാരണമായി വരുന്നത് കാണാം. പ്രത്യേകിച്ച് ഹൃദയാഘാതം. ഇന്ത്യയിലും ഹൃദ്രോഗങ്ങള്‍ കാര്യമായി തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഹൃദയാഘാതം സംഭവിക്കുന്ന രോഗികളുടെ തുടര്‍ ചികിത്സയും സാമ്പത്തികമായി വലിയ ചെലവ് വരുന്നത് തന്നെയാണ്. മൂന്ന്... പക്ഷാഘാതം: ഹൃദയാഘാതം പോലെ തന്നെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റൊരു പ്രശ്നമാണ് പക്ഷാഘാതം അല്ലെങ്കില്‍ സ്ട്രോക്ക്. തലച്ചോറിനെയാണ് ഇത് ബാധിക്കുന്നത്. സ്ട്രോക്കില്‍ നിന്ന് രോഗികള്‍ രക്ഷപ്പെടുന്ന സാഹചര്യവുമുണ്ടാകാം, അതുപോലെ തന്നെ രോഗിക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യവുമുണ്ടാകാം. സ്ട്രോക്കിനുള്ള ചികിത്സയും ചെലവേറിയത് തന്നെ. നാല്... പ്രമേഹം: ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍ പെടുന്ന പ്രമേഹമാണ് ഇന്ത്യയില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റൊരു അസുഖം. ഇതിന്‍റെ ചികിത്സ ചെലവേറിയതല്ല. കഴിവതും ജീവിതശൈലികളിലെ നിയന്ത്രണം തന്നെയാണ് പ്രമേഹത്തിന് ചികിത്സയായി വരുന്നത്. അഞ്ച്... ക്ഷയരോഗം: ബാക്ടീരിയല്‍ അണുബാധയായ ക്ഷയരോഗം (ട്യൂബര്‍ക്കുലോസിസ്- ടിബി) ഇന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ടിബി പലപ്പോഴും കണ്ടെത്താൻ വൈകുന്നത് മൂലം പഴകുകയും ഇത് രോഗിയെ കാര്യമായ രീതിയില്‍ ബാധിക്കുകയുമാണ് ചെയ്യുന്നത്. അല്ലാത്ത പക്ഷം ടിബിക്ക് ഫലപ്രദമായ ചികിത്സ തേടാവുന്നതാണ്. ടിബി കാര്യമായും ശ്വാസകോശത്തെയാണ് ബാധിക്കുക. ആറ്... കൊവിഡ് 19 : കൊവിഡ് 19 ഇന്ന് ലോകരാജ്യങ്ങളിലെല്ലാം തന്നെ വ്യാപകമായി കഴിഞ്ഞു. മഹാമാരി എന്ന നിലയില്‍ നിന്ന് പകര്‍ച്ചവ്യാധി എന്ന നിലയിലേക്ക് കൊവിഡ് കണക്കാക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കൊവിഡ് തീവ്രത അനുസരിച്ച് ചികിത്സ തേടാവുന്നതാണ്. ഏഴ്... കൊതുകുജന്യ രോഗങ്ങള്‍ : കൊതുകുകള്‍ പരത്തുന്ന ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, മലേരിയ തുടങ്ങിയ രോഗങ്ങളെല്ലാം ഈ ഗണത്തില്‍ പെടുന്നു. അധികവും സീസണലായാണ് ഇത്തരം രോഗങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാറ്. ഇവയെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗിക്ക് അപകടമായി വരാം. പ്രത്യേകിച്ച് ഡെങ്കിപ്പനി. ഇവയ്ക്കുള്ള ചികിത്സകള്‍ അത്ര ചെലവേറിയതുമല്ല. എന്നാല്‍ ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്ല എങ്കില്‍ ചെലവേറിയത് തന്നെ. എട്ട്... ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്: സിഒപിഡി എന്നറിയപ്പെടുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്. ശ്വാസകോശത്തില്‍ നിന്നുള്ള വായുസഞ്ചാരം തടസപ്പെടുന്ന അവസ്ഥയാണ് കാര്യമായും ഇതില്‍ സംഭവിക്കുന്നത്. പുകവലി, അപകടകരമായ കെമിക്കലുകള്‍, മലിനീരകണം എല്ലാം ഈ രോഗത്തിന് കാരണമായി വരാം. അല്‍പം ഗൗരവമുള്ള രോഗം തന്നെയാണിത്. രോഗതീവ്രതയ്ക്ക് അനുസരിച്ച് ചികിത്സയും ചെലവും മാറിവരാം. ഒമ്പത്... ലിവര്‍ സിറോസിസ്: കരളിനെ ബാധിക്കുന്നൊരു രോഗമാണ് ലിവര്‍ സിറോസിസ്. ദീര്‍ഘകാലമായി കരള്‍ ബാധിക്കപ്പെടുന്നതിന്‍റെ ഭാഗമായാണ് ലിവര്‍ സിറോസിസ് പിടിപെടുന്നത്. മദ്യപാനം ഇതിന് വലിയ കാരണമായി വരാറുണ്ട്. എന്നാല്‍ മദ്യപിക്കാത്തവരിലും ഇത് കാണാം. അമിതവണ്ണം - മറ്റ് അനാരോഗ്യകരമായ ജീവിതശൈലികളെല്ലാം കരളിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഇത് ചികിത്സിച്ച് ഭേദപ്പെടുത്താതെ പോയാല്‍ ലിവര്‍ സിറോസിസ് സാധ്യതയിലേക്കെത്തുന്നു. രോഗതീവ്രതയ്ക്ക് അനുസരിച്ചാണ് ചികിത്സ. ഇതിനെ അടിസ്ഥാനപ്പെടുത്തി ചെലവും വരുന്നു. പത്ത്... വയറിളക്കം: പല കാരണങ്ങള്‍ മൂലം വയറിളക്കമുണ്ടാകാം. എന്നാല്‍ മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെ വയറിളക്കം പിടിപെടുന്ന കേസുകളാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതും ജീവന് വരെ ഭീഷണിയാകാം, പ്രത്യേകിച്ച് കുട്ടികളില്‍.
ആധാർ കാർഡിൽ തെറ്റുകൾ പലപ്പോഴും കടന്നുകൂടാറുണ്ട്. പേര്, അഡ്രെസ്സ് മുതലായവയിൽ തെറ്റുവരുവാൻ സാധ്യതയുണ്ട്. അങ്ങനെ തെറ്റുവന്നാൽ നിങ്ങൾക്ക് തന്നെ ഇപ്പോൾ ഓൺലൈൻ വഴി തിരുത്തുവാൻ സാധിക്കുന്നതാണ്. അത് എങ്ങനെ നിങ്ങൾക്ക് തന്നെ തിരുത്താം എന്ന് നമുക്കിവിടെ നോക്കാം. നിങ്ങളുടെ ആധാർ കാർഡുകളിൽ തെറ്റുകൾ തിരുത്തുന്നതിന് നിങ്ങൾ ആധാർ സെൽഫ് സർവീസ് പോർട്ടലിൽ https://ssup.uidai.gov.in/ssup/ കയറുക. തുടർന്ന് ഓപ്പൺ ആയി വരുന്ന പേജിൽ Proceed to Update Aadhaar എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ആധാറിന്റെ നമ്പർ ( Aadhaar number) നൽകിയതിന് ശേഷം captcha എന്റർ ചെയ്തു Send OTP ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ വരുന്ന OTP അടിച്ചുകൊടുത്തു ആധാർ സെൽഫ് സർവീസ് പോർട്ടലിൽ ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്തു കഴിയുമ്പോൾ അവിടെ കുറച്ചു ഓപ്‌ഷനുകൾ നൽകിയിരിക്കുന്നത് കാണാം .അതിൽ നിങ്ങൾക്ക് ഡീറ്റെയിൽസ് ആണ് എഡിറ്റ് ചെയ്യണ്ടിയതെന്ന് തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഡീറ്റെയിൽസ് നൽകുക, കൂടെ അതിനെ സാധൂകരിക്കുന്ന ഒരു ഐഡി കൂടെ അപ്‌ലോഡ് ചെയ്യുക . തുടർന്ന് Preview ക്ലിക്ക് ചെയ്തു എഡിറ്റ് ചെയ്തതെല്ലാം ശരിയാണെന്നു ഉറപ്പുവരുത്തി സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക .