text
stringlengths
63
327k
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഭക്തരെ നേരിടാന്‍ കേരളസർക്കാറിന് ചെലവാകുന്നത് കോടികള്‍ ! പോലീസ് സന്നാഹത്തിന് മാത്രം 50 കോടിയിലധികം വന്നേക്കും ചാനല്‍ ചര്‍ച്ചയ്ക്കിടെ സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍ ഉപയോഗിച്ചത് ‘ ആപ്പിള്‍ ഐ ഫോണ്‍’ ; 12 കോടി പിഴ ആവശ്യപ്പെട്ട് സാംസങ് ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ സ്വര്‍ണ്ണ മോഹം വെള്ളിയില്‍ പൊലിഞ്ഞു. ഫൈനലില്‍ ജപ്പാനോട് 12 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും 11 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു. 11ാം മിനുട്ടില്‍ ഷിംസുവിന്റെ ഗോളില്‍ ജപ്പാനാണ് മുന്നിലെത്തിയതെങ്കിലും നേഹ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. 25ാം മിനുട്ടിലാണ് നേഹയുടെ സമനില ഗോള്‍. ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഈ പുസ്തകം ഒരു ചിരി മരുന്നായി വായനക്കാരുടെ കൈകളിൽ സമർപ്പിക്കുന്നു. ചിരിക്കുക, ഹൃദയം തുറന്നു പൊട്ടിചിരിക്കുക. നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമ്പോഴും കഥാവിഷ്കാരമർമ്മങ്ങൾ തിരിച്ചറിഞ്ഞ ഒരെഴുത്തുക്കാരന്റെ വിദഗ്ധ രചനകളായിതന്നെ ഈ സമാഹാരത്തിലെ കഥകൾ നിലനില്കുകയാണ്. മുഖം നോക്കാതെ ഏത് വമ്പനേയും വിമർശിക്കാൻ ആർജവവും ധൈര്യവും കാണിച്ച അഴീക്കോടിന്റെ അപൂർവ്വമായ നർമ്മങ്ങളാണ്‍ ഈ പുസ്തകം. തിരിച്ചറിവിന്റെ വെളിച്ചങ്ങൾ പകര്ന്നുതരുന്ന ദീപങ്ങൾ. അഴീക്കോടില്ലാത്ത കേരളം എത്ര ശൂന്യമാണെന്നു ഇപ്പോൾ നാം തിരിച്ചറിയുന്നു. സമാഹരണം ജയപ്രകാശ് പെരിങ്ങോട്ടുകുറിശി അപരിചിതത്വത്തിന്റെ മഞ്ഞുരുകാ‌ന്‍ ലോകത്തിന് ചെലവില്ലാത്ത മരുന്ന് ചിരിയത്രേ. ചിരി പൊട്ടിച്ചിരിയായാലും നിര്‍വൃതിച്ചിരിയായും മാറുന്നു. നിര്‍ദ്ദോഷഹാസ്യം ഈ നമ്പൂതിരിക്കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. സൗഹൃദത്തിന്റെ വെടി വട്ടങ്ങളില്‍ ഈ ചിരി നിര്‍ലോഭമൊഴുകുകയാണ്. ജീവിതം ചിരിയാക്കിമാറ്റിയൊരെഴുത്തുകാരന്റെ ഉപഹാരം നാം ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന ക്രൂരകാലത്തെ മാര്‍ഷല്‍ കണ്ടെടുക്കുന്നു. കുഞ്ചനിലെ അപമാനിക്കപ്പെട്ട കലാകാരന്‍ ഓട്ടംതുള്ളലിലൂടെ പ്രതിരോധിച്ച് സ്വയം പ്രസ്ഥാനമായി മാറി, വി. കെ. എന്നിലൂടെ അതിനു തുടര്‍ച്ച ലഭിച്ചു. കണ്ണി മുറിഞ്ഞു പോയിട്ടില്ലെന്ന് കഥകളിലൂടെ മാര്‍ഷലും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വാവിട്ട് ചിരിക്കുമ്പോഴും ചിരിയില്‍ അന്തര്‍ലീനമായ ദുരവസ്ഥകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് മാര്‍ഷല്‍ കഥകള്‍. അതുകൊണ്ടാണ് അവ കേവലം വെടിപറിച്ചിലുകളല്ലാതായിത്തീരുന്നത്. കെ വി തോമസ്സ് കണ്ണും ചെവിയും തുറന്നുപിടിച്ച് ജീവിതകാഴ്ച്ചകളെയും കേള്‍വികളെയും ആസ്വദിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ അദ്ദേഹത്തിന്റെ കുംമ്പളങ്ങി പുരാണങ്ങള്‍' കുമ്പളങ്ങി വര്‍ണങ്ങള്‍. കുംബളങ്ങി ലൊകത്തെപറ്റിയുള്ള സമത്വങ്ങളായനിരീക്ഷണങ്ങളുടെയും കഥകളുടെയും വര്‍ണ്ണനകളുടെയും. പുതുശേഖരമാണ്‌ കെ വി തോമസ്സിന്റെ മുന്‍ ഗ്രന്ഥങ്ങളിലെന്നപോലെകുമ്പളങ്ങി വര്‍ണങ്ങളില്‍ ചിത്രീകരണം നിര്‍‌വഹിച്ചിരിക്കുന്നത്. പ്രശസ്ഥ കാര്‍ട്ടൂണിസ്റ്റ് സുധീര്‍‌നാഥാണ്‌. ഗ്രന്ഥകാരനും കാര്‍ടൂണിസ്റ്റും ചേര്‍ന്ന് നമ്മുടെ കയ്യിലെത്തിക്കുന്നത് പ്രസാദാത്മകതനിറഞ്ഞഒരു വായനാനുഭാവമാണ്‌.- അവതാരികയില്‍ സക്കറിയ നര്‍മ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന്‍ നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ-സംസ്കാരിക സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുര്‍ഗന്ധപൂരിതവുമായ അടിയൊഴുക്കുകള്‍ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ.എല്‍.മോഹന വര്‍മ്മയുടെ പ്രതിഭയുടെ മൂര്‍ച്ച ആള്‍ക്കുട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ പുസ്തകത്തിലൂടെ കടന്നുപോകുന്പോൾ, കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ അലസഗമനമോ ദ്രുതചലനമോ സംഭവിക്കുന്പോൾ, നിങ്ങളുടെ പിരിമുറുക്കങ്ങൾക്ക് അയവു തോന്നുകയും നിങ്ങൾക്ക് സന്തോഷം തോന്നുകയും മന്ദഹസിക്കണമെന്നോ പുഞ്ചിരി പുഴിക്കണമെന്നോ തോന്നുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ടായാൽ, ദയവു ചെയ്ത് മടിക്കാതെ, പിശുക്കാതെ അങ്ങിനെ ചെയ്യുക <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ കവിതകൾ. സാംസ്കാരിക വ്യവഹാരങ്ങളിലെ തിരസ്കാരങ്ങളെ രേഖപ്പെടുത്തുകയാണ് കവി. ആത്മനിന്ദയും വേദനയും അമർഷവും വീണ്ടുവിചാരവും ഇടകലരുന്ന ഇടനാഴിയിലൂടെയാണ് കവി കടന്നു പോകുന്നത്. "ഇന്നലത്തെ പത്രത്തിലും ഏതോ ഉദ്ഘാടനച്ചിത്രത്തിൽ പിന്നിൽ ഞാൻ നിൽക്കുന്നത് കണ്ടിരുന്നു. വലിയ ക്ഷീണമൊന്നും മുഖത്തില്ലാതെ എന്നാൽ ചിരി മാഞ്ഞു പോയ തിളക്കം കെട്ടുപോയ കണ്ണുകളുമായി ഒരാശംസ പ്രസംഗകനായി." തീക്ഷണവും ശക്തവുമാണ് ഇതിലെ കവിതകളെല്ലാം. കവിതയിലുടനീളം ഒരു ധിക്കാരിയും സത്യാന്വേഷകനും നെഞ്ച് വിരിച്ചു നിൽക്കുന്നുണ്ട്. 'കവിതപ്പരത്തി'യിലെ രചനകളിലൂടെ ശ്രീകൃഷ്ണദാസ് മാത്തൂർ വൈചിത്രത്തോളം ചെല്ലുന്ന മൗലികഭാവന കൊണ്ടും അപൂർവ പദസംയുക്തങ്ങളും ലുപ്തമോ ഗ്രാമീണമോ ആയ പ്രയോഗങ്ങളും വിളക്കിച്ചേർത്ത് വ്യത്യസ്തമായ ഒരു ഭാഷാരീതി കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും നിരീക്ഷിക്കുന്നതിലെ പുതുമ കൊണ്ടും തന്റേതു മാത്രമായ ഒരു കാവ്യസരണി നിർമ്മിക്കുന്നു. ഈ സമാഹാരത്തിൽ വായനക്കാരെ കാത്തു നിൽക്കുന്നത് സ്വകാര്യ പ്രേക്ഷണങ്ങളുടെ ഒരു കാല്പനികപ്രപഞ്ചമാണ്. - കെ.സച്ചിദാനന്ദൻ ജീവിതത്തിലെ ദുരന്തഘട്ടങ്ങളെ മുഖാമുഖം കണ്ടതിന്റെ വിചിന്തനങ്ങൾ. അടിത്തട്ടോളം സ്വയം വെളിപ്പെടുന്ന സ്വച്ഛത, ഇരമ്പിയാർക്കുന്ന കാലപ്രവാഹത്തിന്റെ ശബ്ദഘോഷം, പെങ്ങൾ, പ്രണയിനി, ഭാര്യ - ബന്ധങ്ങളുടെ തീരങ്ങൾക്കപ്പുറത്ത് ആഴമുള്ള അമ്മ എന്ന ഭാവബദ്ധത, മൃതിസ്‌മൃതിവിഷാദങ്ങൾ. മലയാളത്തിന്റെ കാല്പനിക സൂര്യൻ. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവൻ. മലയാളമണ്ണിന്റെ ഗന്ധം നുകർന്ന അവധൂതൻ. ഈ വലിയ കവി സഹ്യനോളം ഉയർന്നു നിൽക്കുന്നു. കവിതയെ നെഞ്ചോടു ചേർക്കുന്നവർക്കു ഒരു പി. കുഞ്ഞിരാമൻ നായർ കാവ്യസമാഹാരം. കാസർകോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുറാബ്, പ്രവാസജീവിതം അവസാനിപ്പിച് ജന്മഗൃഹത്തിൽ തിരിച്ചെത്തിയതിനു ശേഷം കുറിച്ചിട്ടവ. ആന്തരിക ലോകത്തിന്റെ സഞ്ചാരപഥങ്ങൾ, സർഗ്ഗവേദനയുടെ വിങ്ങലുകൾ, നീറ്റലുകൾ, വിചാരങ്ങൾ.... വടക്കൻ മൊഴിയുടെ കാവ്യവഴികളെയും അടയാളപ്പെടുത്തുന്നു. നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്ടിവെച്ച ബാദ്ധ്യതയില്‍നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍, രാഷ്ട്രീയ ഉദ്വിഗ്നതകളുടെ നിലപാടുകളും ചരിത്രവല്‍ക്കരണങ്ങളും - ഇവ്വിധം വ്യവസ്ഥാനുസാരിയല്ലാത്ത മുദ്രണങ്ങളായി അദ്ദേഹം കവിതയെ മാറ്റിമറിച്ചു. മലയാളഭാവുകതയുടെ വേറിട്ട ഒരു അടയാളപ്പെടുത്തല്‍. ഭാഷയുടെ ശീലിച്ച ഉച്ചമയക്കത്തിലേക്ക് സൈക്കിൾ കുന്നിറങ്ങിവന്നുരുണ്ടു കയറുന്നു. കാടിറങ്ങുന്ന മൃഗമോ നാടളക്കുന്ന യന്ത്രമോ പോലെ. അതിനു ലോഹവും റബ്ബറും മണ്ണും കല്ലും ഇടയുന്ന ഒച്ച. താണ്ടി വന്ന നാട്ടിൻപുറവും നഗരവും മരുവും കൊടുത്ത നട. ഒരു സ്വപ്നം, ഒരോർമ്മ, ഒരു പേടി, ഒരു പ്രേമം, ഒരസംബന്ധവ്യാകരണം, ഉറക്കത്തിലേക്കു പകർന്ന് അത് ഉരുണ്ടിറങ്ങി പോകുന്നു. ഉണർച്ചയിൽ മുളയ്ക്കാനുള്ള വിത്തുകൾ, വളർന്നാൽ യക്ഷികൾക്കു പാർക്കാനുളളിടങ്ങൾ. അക്രമവും ആക്രമണങ്ങളും ഒറ്റക്കും കൂട്ടമായും നടന്നു കൊണ്ടിരിക്കുന്ന ഒരു പുതുപുത്തൻ ലോകം. അവിടെ വ്യക്തിഹത്യ മുതൽ കൂട്ടനരഹത്യ വരെ നടമാടുന്നു. മലയാളത്തിന്റെയും തമിഴിന്റെയും അകംപൊരുൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന കവി ഒരു കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. പരമ്പരാഗത ശാലിയിൽ നിന്ന് കുതറി മാറുന്ന കാവ്യ ഭാഷ. പുതിയ രാജനീതിക്കായി പൊരുതുന്നതോടൊപ്പം പുതിയ കാവ്യനീതിക്കായും കവി പൊരുതുന്നു. എല്ലാം മാറ്റിതീര്‍ക്കുന്ന കാലചക്രത്തിന്‍റെ അനര്‍ഘപ്രവാഹത്തില്‍ കാലവും സ്ഥലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു കവിക്ക് മാത്രം എഴുതാന്‍ കഴിയുന്ന കഥാ കവിതകള്‍. വൈലോപ്പിള്ളി തനിക്കുവേണ്ടി മാത്രം പണിതുവെച്ച കാലത്തെ വെല്ലുന്ന ഒരു കവിതാസ്മാരകം. കന്നിക്കൊയ്ത്ത്, മാമ്പഴം തൊട്ട് വൈലോപ്പിള്ളിയുടെ വ്യഖ്യാതമായ എല്ലാ കഥാകവിതകളും ഇതിലുണ്ട്. അനശ്വരമായ ഒരു കാവ്യപ്രസാദം തന്നെയാണ് ഈ പുസ്തകം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1930-ല്‍ സിറിയയില്‍ അല്‍ക്വാസ്ബിന്‍ എന്ന വില്ലേജില്‍ അലി അഹമ്മദ് സെഡ് എന്ന പേരില്‍ ഒരു കര്‍ഷകകുടുംബത്തില്‍ ആറ് മക്കളില്‍ മൂത്തമകനായി അഡോണിസ് ജനിച്ചു. 1910 വയസ്സിലാണ് ഉര്‍വ്വതയുടെ ദൈവം എന്ന ഗ്രീക്ക് പദമായ അഡോണിസ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. പത്രങ്ങളില്‍ തന്റെ കവിത പ്രസിദ്ധീകരിക്കാനുള്ള പ്രതീക്ഷയിലാണ് ഈ നാമം അദ്ദേഹം സ്വന്തമാക്കുന്നത്. വിദ്യാഭ്യാസം നല്കാനുള്ള കഴിവ് അഡോണിസിന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല. വയലില്‍ പണിയെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് കവിതകളും ഖുര്‍-ആന്‍-നും പഠിപ്പിച്ചിരുന്നത്. തന്റെ പതിനാലാമത്തെ വയസ്സില്‍, സിറിയ സന്ദര്‍ശിച്ച പ്രസിഡണ്ടിന്റെ മുന്നില്‍ ഒരു കവിത ചൊല്ലാന്‍ നിര്‍ബന്ധിതനായ അഡോണിസ് അദ്ദേഹത്തിന്റെ പ്ര വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആസ്തിക്യം, എന്നിവയെപ്പറ്റിയുള്ള കവിയുടെ ദർശനങ്ങൾ പരസ്പരബന്ധിതമാകുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : »എന്ത് പറയണം ഈ ക്രൂരതയ്ക്ക് ? സങ്കടം പറഞ്ഞൊന്ന് കരയാന്‍ പോലും ആവാത്ത മിണ്ടാപ്രാണിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരേ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു… »മലപ്പുറം വട്ടപ്പാറയില്‍ ഒഴിവായത് വൻ ദുരന്തം; നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞ ബസിൽ നിന്നും 23 പേർ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു »നിയമ പോരാട്ടത്തിനൊരുങ്ങി സനൽകുമാറിന്റെ ഭാര്യ; സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് നാളെ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി »സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നികുതി! 40 വയസിനു മുകളില്‍ പ്രായമുള്ള ജീവനക്കാരില്‍ നിന്ന് നികുതിയീടാക്കാനൊരുങ്ങി ടോറികള്‍ »ലണ്ടന്‍ മിലാദ് സമ്മേളന കാമ്പയിനുകള്‍ക്ക് ആവേശോജ്വല തുടക്കം; ഔപചാരിക ഉദ്ഘാടനം ലണ്ടന്‍ വെബ്ലിയിന്‍ നവംബര്‍ 11ന് നടന്നു »ഖത്തറിൽ വീണ്ടും വെള്ളപ്പൊക്കം; ജന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷകർ…… »സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് പോലീസ് ചീഫുമാര്‍; നടപടി കത്തി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന കെസിഎ റെഡ്ഡിച്ച് സ്‌പോര്‍ട്‌സ് ഡേയില്‍ യു.എന്‍.എയ്ക്കും സമരമുഖത്തുള്ള കേരളത്തിലെ മാലാഖമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 500 പൗണ്ട് സമാഹരിച്ച് യു.എന്‍.എയ്ക്ക് സാമ്പത്തിക സഹായം എത്തിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കെസിഎ റെഡ്ഡിച്ച്. പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, ട്രഷറര്‍ അഭിലാഷ് സേവ്യര്‍, വൈസ് പ്രസിഡന്റും അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സുമായ ഷൈബി ബിജുമോന്റെയും നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാതൃകയായി എന്നും നിലകൊള്ളുന്ന കെസിഎ റെഡ്ഡിച്ചിന്റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടായി ഈ ഫണ്ട് ശേഖരണം. മലയാളം മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെസിഎ റെഡ്ഡിച്ചിന്റെ സാരഥി ജസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. “വല്ല വനത്തിലെങ്ങാനും കൊണ്ടിട്ടു ചെയ്താല്‍ പോരായിരുന്നോ ആ മറ്റേ പണി? ഇരയായ നടിയെ വീണ്ടും അധിക്ഷേപിച്ചുകൊണ്ട് പിസി ജോർജ് രംഗത്ത് പ്രളയക്കെടുതി; യു.കെയിലെ കെ.സി.എ റെഡ്ഡിച്ച് ഓണാഘോഷം റദ്ദാക്കി; സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല! യുക്മ നേതൃത്വം പ്രളയ ദുരിതാശ്വാസ ഫണ്ട് മുക്കിയതായി ആരോപണം, ആറായിരം പൗണ്ട് എവിടെ പോയെന്ന ചോദ്യവുമായി യുകെ മലയാളികള്‍ 0 യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ : ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ സജി – പ്രിയ ദമ്പതികള്‍ക്കായി വീടൊരുക്കികൊണ്ട് ജി എം എ ലോക മലയാളി സംഘടനകള്‍ക്ക് വീണ്ടും മാതൃകയാകുന്നു 0 അസോസിയേഷൻ ആയാൽ ഇങ്ങനെ ആവണം…. പറയുന്നത് സോഷ്യൽ കെയർ ബോധവൽക്കരണ സെമിനാറിൽ പങ്കെടുത്ത അനേകം കവെൻട്രി മലയാളികൾ. 0 ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിനു അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി; സംഗീതോത്സവം ഈ വരുന്ന നവംബര്‍ 24 ന് ക്രോയ്‌ഡോണില്‍ നടക്കും 0 കവെൻട്രി സി.കെ.സിക്കൊപ്പം കവെൻട്രി സിറ്റി കൗണ്‍സിലും, വാര്‍വിക്ഷയര്‍ കൗണ്‍ഡി കൗണ്‍സിലും നവംബർ ഒന്നിന് ഒത്തുചേരുന്നു… അസൂയാവഹമായ പ്രവർത്തനങ്ങളുമായി മറ്റ് അസ്സോസിയേഷനുകൾക്ക് മാതൃക… 0 യുക്മ സാഹിത്യമത്സരത്തില്‍ സമ്മാനാര്‍ഹമായ കഥകള്‍ അടങ്ങിയ ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചു 0 കിരീടം നിലനിർത്താൻ ബി സി എം സി നാളെ ഷെഫീൽഡിൽ .. അനുദിനം കരുത്താർജിക്കുന്ന മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ 0 ദേശീയ കലാമേളയിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താനായി കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിയും സംഘവും ശനിയാഴ്ച ഷെഫീല്‍ഡിലേയ്ക്ക് . മുന്നാം തവണയാണ് ബിന്ദു സോമന്‍ കലാതിലകപട്ടം നേടുന്നത് . അഞ്ച് തവണ റീജണല്‍ കലാമേളയില്‍ ചാമ്പ്യന്മാരായ ജി എം യുടെ ചുണക്കുട്ടികള്‍ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിലും താരങ്ങളാകും. 0 എന്ത് പറയണം ഈ ക്രൂരതയ്ക്ക് ? സങ്കടം പറഞ്ഞൊന്ന് കരയാന്‍ പോലും ആവാത്ത മിണ്ടാപ്രാണിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരേ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു… 0 മലപ്പുറം വട്ടപ്പാറയില്‍ ഒഴിവായത് വൻ ദുരന്തം; നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞ ബസിൽ നിന്നും 23 പേർ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു 0 നിയമ പോരാട്ടത്തിനൊരുങ്ങി സനൽകുമാറിന്റെ ഭാര്യ; സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് നാളെ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി 0 സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നികുതി! 40 വയസിനു മുകളില്‍ പ്രായമുള്ള ജീവനക്കാരില്‍ നിന്ന് നികുതിയീടാക്കാനൊരുങ്ങി ടോറികള്‍ 0 ലണ്ടന്‍ മിലാദ് സമ്മേളന കാമ്പയിനുകള്‍ക്ക് ആവേശോജ്വല തുടക്കം; ഔപചാരിക ഉദ്ഘാടനം ലണ്ടന്‍ വെബ്ലിയിന്‍ നവംബര്‍ 11ന് നടന്നു 0 ഖത്തറിൽ വീണ്ടും വെള്ളപ്പൊക്കം; ജന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷകർ…… 0 സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് പോലീസ് ചീഫുമാര്‍; നടപടി കത്തി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 0 പാസ്റ്റര്‍ ടിനു ജോര്‍ജ്ജ് (കൊട്ടാരക്കര) വാറ്റ്‌ഫോര്‍ഡില്‍; നവംബര്‍ 16 വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്ട്രീസ് 0 വാല്‍ത്താംസ്റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ നവംബര്‍ 14ന് മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും 0 യുകെയിലെ ഏറ്റവും മോശം പ്രൈമറി സ്‌കൂളുകളിലൊന്നിനെ നാലു വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹനാക്കി 31 കാരനായ ഹെഡ്ടീച്ചര്‍ 0 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് വൈറ്റ്‌സ് ഇപ്പോഴും മടിക്കുന്നുവെന്ന് ബര്‍ണി സാന്റേഴ്‌സ് റാന്നി: മന്ദമരുതി മേലേകൂറ്റ് എം.എം ഫിലിപ്പിന്‍റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (80) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ: എലിയാമ്മ, സ ക്റിയാ, മാത്യു എം.ഫിലിപ്പ്, എം. പി മാത്യൂ (USA), സ്റ്റീഫൻ എം.ഫിലിപ്പ്( ദോഹ) സെൻറ് പീറ്റേൾസ് ക്നാനായ പള്ളി വികാരി ഫാ.കുറിയക്കോസ് എം. ഫിലിപ്പ്. മരുമക്കൾ: എം.എ സക്റിയാ മട്ടയ്ക്കൽ, മോളി മാത്യൂ പാറയ്ക്കുമേൽ, ശോഭന മാത്യൂ (USA), ലില്ലി സ്റ്റീഫൻ പയ്യനാട്ട്, സിമി കുറിയക്കോസ് മുണ്ടപ്ലാക്കൽ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പിണറായി: പിണറായിലെ കൂട്ടക്കൊലപാതകങ്ങളെ കറിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സൗമ്യയുടെ സഹോദരി സന്ധ്യ. സൗമ്യയുമായി ബന്ധമുണ്ടെന്നു പറയുന്ന യുവാവുമായുള്ള വിവാഹത്തിന് ബന്ധുക്കള്‍ തടസ്സം നിന്നിരുന്നില്ലെന്നും പിന്നെ എന്തിന് അവള്‍ ഈ കൃത്യം ചെയ്തുവെന്ന് അറിയില്ലെന്നും സന്ധ്യ പറഞ്ഞു. നിട്ടൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുന്നതിന് തടസ്സമായതിനാലാണ് അച്ഛനമ്മമാരെയും മകളെയും കൊലപ്പെടുത്തിയതെന്ന സൗമ്യയുടെ കുറ്റസമ്മതമൊഴിയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു സന്ധ്യയുടെ ഈ പ്രതികരണം. സൗമ്യയുടെ അമ്മ കമലയുടെ മരണശേഷം വിവാഹാലോചനയുമായി സൗമ്യയുടെ കാമുകനായ യുവാവ് വീട്ടുകാരെ സമീപിപ്പിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ ചര്‍ച്ച ചെയ്ത് അനുകൂലനിലപാട് അറിയിക്കുകയും ചെയ്തു. മക്കള്‍ മരിച്ചതോടെ കാമുകനായ യുവാവിനെ കുറിച്ചും എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു എന്ന് സന്ധ്യ പറയുന്നു. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലായത്. വിഷുവിന് മുമ്പ് മരിക്കുകയും ചെയ്തു. അതിനാല്‍ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17-ന് യുവാവിന്റെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയും തീരുമാനിച്ചിരുന്നു. എന്നാല്‍ 16-ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സൗമ്യയെ ആശുത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അച്ഛനമ്മമാരാണ് പുതിയ വിവാഹത്തിന് തടസ്സമെന്ന് സൗമ്യ പറഞ്ഞതായാണ് പോലീസ് വിശദീകരണം. എന്നാല്‍ അച്ഛന് ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല. പിന്നെ എന്തിന് യുവാവിനൊപ്പം ജീവിക്കാന്‍ അച്ഛനെ ഇല്ലാതാക്കണം.?’-സന്ധ്യ സംശയമുന്നയിച്ചു. അച്ഛനുമ്മയ്ക്കും സൗമ്യയോട് തന്നേക്കാള്‍ വാത്സല്യമായിരുന്നു. ഐശ്വര്യയ്ക്കും അമ്മ സൗമ്യയെ വലിയ കാര്യമായിരുന്നു. എന്നിട്ടും ഈ ക്രൂരത ഇവരോട് ചെയ്തത് ഇനിയും വിശ്വസിക്കാനാകുന്നില്ല. സൗമ്യക്ക് യാതൊരു നിയമസഹായവും നല്‍കാന്‍ തയ്യാറല്ലെന്നും സന്ധ്യ അറിയിച്ചു. അടുത്ത ദിവസം ഭര്‍ത്താവിന്റെ വൈക്കത്തെ വീട്ടിലേക്ക് തിരിച്ചുപോകുകയാണെന്നും സന്ധ്യ പറഞ്ഞു. കീര്‍ത്തന അപൂര്‍വരോഗം ബാധിച്ചാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജനുവരി 21-ന് രണ്ടാമത്തെ കുട്ടി മരിച്ചു. എന്നാല്‍ അമ്മ മരിച്ചപ്പോഴാണ് ആരോഗ്യവകുപ്പും പോലീസും അന്വേഷണത്തിനെത്തിയത്. എസ്.എസ്.എല്‍.സി.വിദ്യാഭ്യാസം മാത്രമുള്ള സൗമ്യയ്ക്ക് എങ്ങനെയാണ് കിണറിലെ അമോണിയ മരണകാരണമായെന്ന് പറയാനുള്ള ധാരണ ലഭിച്ചതെന്ന് അറിയില്ല. മൂന്നുപേരെയും കൊല്ലുന്നതിന് എലിവിഷം ഒറ്റത്തവണ മാത്രമാണ് നല്‍കിയതെന്നാണ് സൗമ്യ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നത്- സന്ധ്യ പറഞ്ഞു. സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍ ഇപ്പോള്‍ കൊടുങ്ങല്ലൂരിലാണ് താമസമെന്ന് സന്ധ്യ പറഞ്ഞു. സഹോദരിയുടെ വിവാഹത്തിനായി കൊല്ലത്തുള്ള വീട് വിറ്റതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസമാക്കിയത്. പള്ളൂരിലും ചോനാടത്തുമായി കശുവണ്ടി ഫാക്ടറികളില്‍ ഇപ്പോഴും തൊഴിലുമായി ബന്ധപ്പെട്ട് എത്താറുണ്ട്. എന്നാല്‍ സൗമ്യയുമായും കുടുംബവുമായും ബന്ധമില്ല. ഭര്‍ത്താവ് കിഷോര്‍ ഉപദ്രവിച്ചതായി പോലീസിനോട് സൗമ്യ പറഞ്ഞ മൊഴി സത്യമാണെന്ന് സന്ധ്യ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : El Gobierno aclaró que "no se produjo ningún incidente aéreo con el helicóptero presidencial" – VisiónNacional.com <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം. ലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണ ജനങ്ങളാണ്. മനുഷ്യന്റെ ദുരയും ആക്രാന്തവും ക്രൂരതയുമാണ് ആ കാലഘട്ടത്തിന്റെ മുഖമുദ്ര. ബംഗാളിനെ സംബന്ധിച്ചടത്തോളം അത്യന്തം രൂക്ഷമായിരുന്ന കാലം. ഭൂതകാല യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ചോരപൊടിയുന്നവിധം ചീന്തിയെടുത്തതാണ് ബിഭൂതിഭൂഷണ്‍ ബാന്ദ്യോപാധ്യായ കഥകള്‍. ''പൂയി മാച്ച'' യിലെ ക്ഷേന്തി എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടി അത്രയെളുപ്പത്തിലൊന്നും നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. അപൂര്‍വ്വചാരുതയോടെ രചിച്ച മാനുഷികബന്ധങ്ങളുടെ അസാധാരണമായ വെളിപാടുകള്‍. ��ഉറൂബിന്‍റെ കഥകള്‍ ഒരു കാലഘട്ടത്തിന്‍റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്‍റെ കഥകള്‍ വായിച്ചാല്‍ മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്‍റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉറൂബിന്‍റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേ ക്കാള്‍ ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നില്‍ക്കുന്നതിന്‍റെ കാരണവുമതാണ്. ��മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനകില്ല എന്ന് ടി പദ്മനാഭൻ വിശ്വസിക്കുന്നു. ലോകസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യ പ്രതിഭകൾക്കൊപ്പമാണ് ടി പദ്മനാഭന്റെ സ്ഥാനം. ആ കഥകൾ ഉയരങ്ങളിൽ പാറുന്നു. പ്രശസ്തമായ ആ കഥകളുടെ പരിഛേദമാ‌ണ് സുവർണ്ണകഥകളുടെ ഈ താലത്തിൽ സമർപ്പിക്കുന്നത്. ഗോട്ടീ----------- ഭരണിനിറയെ ഗോട്ടികളാണ്.. പച്ചനിറത്തിൽ വരകളോടുകൂടിയ വെളുത്തുരുണ്ട നല്ല ഒന്നാംതരം ഗോട്ടികൾ! തൊടിയിലുള്ള വലിയ നെല്ലിക്കായോളം വലിപ്പമുണ്ട് ഓരോന്നിനും...കാണാനെന്തൊരുചന്തമാണ്. കഥയെന്നാൽ ഭാവനയുടെ അതിരുകൾക്കകത്തുനിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു ധാരണയെ തിരുത്തിക്കുറിക്കുകയാണ് വനഭൂലിന്റെ കഥകൾ കാട്ടുപൂവിന്റെ സൗരഭ്യവും ലാളിത്യവും ഈ കഥകളുടെ ആഭരണങ്ങളാണ്. വായനക്കരെ ആകർഷിക്കുന്ന മുഖകാന്തി ഈ സമാഹാരത്തിലെ ഓരോ കഥക്കുമുണ്ട്. ശ്രീരാമൻ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീർഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണ‌ലിൽ എത്തിച്ചേർന്നത‌ാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർഥത്തിൽ വച്ച് പാണ്ഡേ ചോദിക്കുന്നു. � എത്രയെത്ര മതങ്ങൾ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധർമ്മ ബോധങ്ങൾ എവിടെയുമെത്തിയില്ല�. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശ‌സ്തമായ പതിനാറ് കഥകൾ. സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ളിവെളിച്ചമാണ് ഈ കഥകൾ. മധുവൂറ്റുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകൾപറന്നുവരുന്നു. പ്രണയം, പശ്ചാത്താപം, വാർദ്ധക്യം, മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകൾ ജീവത്തായി തിളങ്ങിനിൽക്കുന്നു. വിവ � വേണു വി. ദേശം ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാർവ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂർ എഴുതിയ നൂറോളം കഥകളിൽനിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകൾ ആണ് ഈ സമാഹാരത്തിൽ. വിവ. ലീലാ സർക്കാർ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ധനാഴ്‌ച തനുശ്രീയുടെ മൊഴി പോലീസ്‌ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. സ്‌ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങള്‍... തിരികെ വേണമെന്നും ആവശ്യപ്പെട്ട്‌ എം ടി കോടതിയെ സമീപിക്കും. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്‌ എം ടിയുടെ തിരക്കഥയെ... നല്ല വേഷം നല്‍കാം എന്ന തീരുമാനമൊന്നും തനിക്കുണ്ടായിരുന്നില്ലെന്നും പകരക്കാരനില്ലാത്ത കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും പൃ്ഥ്വിരാജ് പറയുന്നു. ... വിജയലക്ഷ്മിയുടെ വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴാണ് അവതാരകയായ റിമി, ഷംമ്‌നയോട് എന്നാണു വിവാഹമെന്നു ചോദിച്ചത് ... ക്കുന്നത്‌. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത്‌ വര്‍ഷം മുന്‍പ്‌ നടന്ന സംഭവം ആണ്‌ ടെസ്‌ ജോസഫ്‌... പ്രശസ്‌ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയാണ്‌ ലൈംഗികാരോപണമുണ്ടായത്‌. പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതിയാണ്‌ ആരോപണവുമായി രംഗത്തെത്തിയത്‌ വൈരമുത്തു ബലമായി ചുംബിക്കാന്‍... സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗിന്‌ കണ്ണൂരിലേക്ക്‌ പോകാന്‍ സൗത്ത്‌ റെയില്‍വേ... കുടുംബവ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പൊതുവേദികളില്‍ പറയാത്ത മഞ്ജരി ഒരു അഭിമുഖത്തില്‍ പക്ഷേ തന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു... ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികള്‍ക്ക് അവസരം കൊടുക്കാന്‍ വേണ്ടിയാണ്.... കഴിഞ്ഞ അഞ്ചിന്‌ രാത്രി എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക്‌ വരുന്നതിനായി മാവേലി എക്‌സ്‌പ്രസ്‌... സി. പ്രേംകുമാര്‍ സംവിധാനം ചെയ്‌ത തൃഷയും വിജയ്‌ സേതുപതിയും നായികാ നായകന്‍മാരാകുന്ന 96 എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍... ദുരന്തം വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന്‌ ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ച്‌... യാത്രയ്‌ക്കൊടുവില്‍ അവള്‍ അച്ഛന്റെ മടിയില്‍ നിന്നും മരണത്തിലേക്ക്‌ പോയത്‌ ലക്ഷ്‌മി ഇപ്പോഴും അറിഞ്ഞിട്ടില്ല. ഒരുപാട്‌ പ്രണയിച്ച്‌ ജീവിതത്തിലേക്ക്‌... വയലിന്‍ വാദകനും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ ഭൗതികശരീരം യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്ന്‌... ബിഗ് ബോസിലെ പ്രണയ ജോഡികളാണ് പേര്‍ളിയും ശ്രീനിഷും. ഇവര്‍ക്കായിരിക്കും കൂടുതല്‍ മിസ്സിങ്ങ് തോന്നുക ... ഭാസിച്ചേട്ടനില്‍ നിന്ന് ദുരനുഭവമുണ്ടായി, പരാതിപ്പെട്ടപ്പോള്‍ ഉമ്മന്‍ ഭീഷണിപ്പെടുത്തി; 'മീ ടു' വില്‍ തുറന്ന് പറഞ്ഞ് കെപിഎസി ലളിത ഇതിന്റെ അലയടികള്‍ ബോളിവുഡടക്കമുള്ള ഇന്ത്യന്‍ സിനിമാ മേഖലയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ... ള്‍ കോവില്‍ സ്‌ട്രീറ്റിലുള്ള ഓഫീസിലെ ഫോണില്‍ വിളിച്ച്‌ ബോംബ്‌ ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ മണിരത്‌നം പോലീസില്‍... സിസ്റ്റര്‍ ലിനിയുടെ മകനെ വാരിപ്പുണര്‍ന്ന് മുത്തം നല്‍കി മമ്മുട്ടി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു സിസ്റ്റര്‍ ലിനിയുടെ മകനെ നടന്‍ മമ്മൂട്ടി വാരിപ്പുണര്‍ന്ന് മുത്തങ്ങള്‍ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ... രണ്ടും രണ്ടു സിനിമയാണെന്നും കോപ്പിയടി ആരോപണത്തില്‍ കഴമ്പില്ലെന്നും ഇരുവരും ഒരു മാധ്യമത്തോടു പറഞ്ഞു. ... രാമലീല എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയം കൊയ്തതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു സെപ്റ്റംബര്‍ 28ന്. ... ചെന്നൈ മഹാനഗരത്തിലെ അധോലോക തലവനായ സേനാപതിയുടെ കഥയല്ല ഇത്. സേനാപതിയുടെ അധികാരത്തിന്റെ അടുത്ത അവകാശിയാവാനുള്ള അയാളുടെ മൂന്ന്... `മഴയൊരു നിറവായ്‌ നിറയുന്നു` എന്ന ഗാനം സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ തരംഗമാകുകയാണ്‌. വരികള്‍ രചിച്ചത്‌ ... കറുപ്പിന്റെ അല്ലെങ്കില്‍ ദലിത് വികാരത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട മണിയുടെ കഥയാണിതെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത് ... ഒരു ചിത്രത്തിന്റെ വാര്‍ഷികങ്ങളില്‍ ഓര്‍മ്മിക്കപ്പെടുന്നതെങ്കില്‍, വ്യത്യസ്തനാവുകയാണ് അരുണ്‍ ഗോപി. ... ആരെയും അന്ധമായി വിശ്വസിക്കരുത്, ആ ദിനങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്നു: അറസ്റ്റിനുശേഷം നടി ധന്യ മനസു തുറക്കുന്നു മാരി ടു: സായ്‌ പല്ലവിയുടെ അറാത്ത്‌ ആനന്ദിയുടെ ക്യാരക്ടര്‍ പോസ്റ്ററും സ്റ്റില്ലുകളും ഏറ്റെടുത്ത്‌ സോഷ്യല്‍മീഡിയ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ദൈവം തനിക്ക്‌ ദൈവമല്ല , അങ്ങനെ പറയുന്ന മതം തനിക്ക്‌ മതവുമല്ല' ; പ്രകാശ്‌ രാജ്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വര്‍ണ്ണമോതിരം; കുഞ്ചാക്കോ ബോബന്റെ പിറന്നാളാഘോഷം വ്യത്യസ്തമാക്കി ആരാധകര്‍ ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പതിനെട്ട്‌ വയസുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമായിരുന്നു; ആരോപണത്തിന്‌ മറുപടിയുമായി നടി മായ നാലാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്ന്‌ പറയാന്‍ കഴിഞ്ഞത്‌ 29 വര്‍ഷങ്ങള്‍ക്ക്‌ ശേഷമെന്ന്‌ നടി പാര്‍വ്വതി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മത്സ്യത്തൊഴിലാളികളുടെ സുരക്ഷ നവീന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ Malayala Manorama dated 24th April 2017 - CMFRI Repository മത്സ്യത്തൊഴിലാളികളുടെ സുരക്ഷ നവീന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ Malayala Manorama dated 24th April 2017 CMFRI, Library (2017) മത്സ്യത്തൊഴിലാളികളുടെ സുരക്ഷ നവീന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ Malayala Manorama dated 24th April 2017. Malayala Manorama. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു | USA Malayalam News Paper അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഭിമാനപുരസരം മലയാളി മാധ്യമപ്രവർത്തകർക്കു നൽകുന്ന മാധ്യമശ്രീ പുരസ്‌കാര സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മലയാള മാധ്യമപ്രവർത്തകർക്കുള്ള ഏറ്റവും കൂടുതൽ പുരസ്‌കാരത്തുക ഒരു ലക്ഷം രൂപ നൽകുന്ന മാധ്യമശ്രീ, കൂടാതെ മാധ്യമരത്ന ഉൾപ്പെടെ 11 അവാർഡുകൾ കൂടെ ഇന്ത്യ പ്രസ് ക്ലബ് നൽകുന്നുണ്ട്. 2019 ജനുവരി 13 തീയതി കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടൽ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലാണ് പുരസ്‌കാരരാവ് സംഘടിപ്പിക്കുന്നത്. വടക്കേ അമേരിക്കയിലെയും , കേരളത്തിലെയും സാമൂഹിക-സാംസ്‌കാരിക- മാധ്യമ -രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മാധ്യമശ്രീ പുരസ്‌കാരദാന സംഘാടകസമിതി ചെയർമാനായി മാത്യു വർഗീസും , മാധ്യമശ്രീ പുരസ്‌കാര നടപടിക്രമങ്ങളുടെ ചീഫ് കൺസൽട്ടൻറ് ആയി ജോർജ് ജോസഫും, കേരള കോർഡിനേറ്ററായി മനോജ് ജേക്കബും പ്രവർത്തിച്ചു വരുന്നു. . ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അഭിമാനപദ്ധതിക്ക് മുൻ പ്രസിഡണ്ടുമാരുടെ സജീവപങ്കാളിത്തം ഏറെ ഗുണകരമാവുമെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി. ഏഷ്യാനെറ്റ് യു.എസ് എ യുടെ ഓപ്പറേഷൻ മാനേജർ ആണ് മാത്യു വർഗീസ് . മാത്യു വർഗീസ് പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് 2013 ൽ കൊച്ചിയിൽ ഇതേ വേദിയിൽ അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക പ്രസിഡന്റായ ജോർജ് ജോസഫ് മൂന്ന് പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തെ സജീവ സാന്നിധ്യമാണ്. മലയാള മനോരമയിൽ സേവനമാരംഭിച്ച് അമേരിക്കയിലെ പ്രമുഖ ഇന്ത്യൻ പത്രമായ ‘ഇന്ത്യ എബ്രോഡിന്റെ ‘ ഡെപ്യൂട്ടി മാനേജിങ് എഡിറ്റർ തസ്തിക വരെയെത്തി. നിലവിൽ ഇ-മലയാളി ഓൺലൈൻ , ഇന്ത്യ ലൈഫ് ടൈം മാഗസിൻ എന്നിവയുടെ ചീഫ് എഡിറ്റർ തസ്തികയും വഹിച്ചു വരുന്നു. മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിനായി കൊച്ചിയിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത് കേരള കോർഡിനേറ്റർ മനോജ് ജേക്കബ് ആണ്. 2013 ലും മാധ്യമശ്രീ പുരസ്കാരദാന ചടങ്ങ് വൻവിജയമാക്കാൻ അണിയറയിൽ മുഖ്യമായും പ്രവർത്തിച്ചവരിൽ ഒരാളാണ് മനോജ്. PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. സന്തോഷ് ഏബ്രഹാം ഫിലാഡല്‍ഫിയാ: ചരിത്ര നഗരമായ ഫിലഡല്‍ഫിയായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ്... ആറു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ നാളെ വിവാഹിതരാവുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ ദീപിക പദുകോണും... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : "ഞാൻ പൊട്ടിക്കരയും. അത് കണ്ടു ലോകം മുഴുവനും ചിരിക്കും. ഇക്കാലത്തും ഇങ്ങനെ കരയണ കുട്ട്യോളോ! എന്നെയും കൊണ്ട് കാറ്, ഒരു വിജയഭാവത്തോടെ ഏതോ ഇരുണ്ട വഴികളിലൂടെ പറന്നു പോകും." മനുഷ്യസ്‌നേഹത്തിന്റെ തീവ്രതയിൽ നിന്ന് ഊറ്റിയെടുത്ത പതിനാറു കഥകൾ. സൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിതസത്യങ്ങൾ. വിഹ്വലമായ വർത്തമാനകാലത്തിന്റെ ഗന്ധപരിസരങ്ങൾ. മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിർണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. ഏകാഗ്രവും ധ്വനിസാന്ദ്രവുമായ ആഖ്യാനശൈലി. തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ വ്യാകുലതകൾ, യാഥാർഥ്യങ്ങൾ. മനുഷ്യബന്ധത്തിന്റെ ഊഷ്മളത ഗാഢമായി അനുഭവപ്പെടുത്തുന്ന രചന. ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ലാത്ത ആഖ്യാനചാരുത. ആത്മാന്വേഷണത്തിന്റെ നിറവും സുഗന്ധവും നിറഞ്ഞ ഒൻപതു കഥകൾ. അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കൈവിരുത് പ്രകടമാക്കുന്ന കഥകൾ. ഭാവാംശത്തിലും കഥയുടെ അവതരണത്തിലും മികച്ചു നിൽക്കുന്ന സ്ത്രീപക്ഷരചനകൾ. ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന അക്ഷരങ്ങളുടെ ശക്തി ഈ കഥാസമാഹാരത്തിൻറെ പ്രെത്യേകതയാണ്. "ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട്‌ കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന്നു പോകുന്ന അഡോൾഫ് ഹിറ്റ്ലർക്കൊ? ആർക്കറിയാം" ആത്മനിന്ദയും അനുഭൂതിയും തീവ്രമായ വേദനയും പീഡനവും അനുഭവിപ്പിക്കുന്ന രചനകൾ. മരണവും സംത്രാസവും ഉന്മാദവും ഈ കഥകളെ വേറിട്ടൊരു വായനയിലേക്ക് നയിക്കുന്നു. പരുക്കൻ ഭാഷ കൊണ്ട് ചോര പൊടിയുമ്പോഴും വാക്കറിവുകളിലെ ഉള്ളങ്ങളിൽ തോറ്റംപാട്ടുകളുടെ ഇമ്പങ്ങൾ. കേവലമനുഷ്യനെ ദാർശനികപരിപ്രേഷ്യത്തിൽ ചോദനകളുടെ ശുദ്ധരൂപത്തിൽ കത്തിമുനവരപോലെ വരഞ്ഞു വെക്കുന്ന കോവിലൻ കഥകൾക്ക് പച്ചമനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പിന്റെ ദാർഢ്യമുണ്ട്. കരിങ്കല്ലുകൊണ്ടുള്ള ഗോലികളിയെ ഓർമിപ്പിക്കുന്ന അനുകരിക്കാനാവാത്ത ഭാഷ. ചോര പൊടിഞ്ഞ ആത്മാവിഷ്‌ക്കാരത്തിന്റെ നിമന്ത്രണങ്ങളായിരുന്നു നന്തനാര്‍ക്ക് സാഹിത്യരചന. വികാരം തുടിക്കുന്ന ഭാഷ, ശോകാര്‍ദ്രമായ സ്മൃതികള്‍, വായനയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന കഥകള്‍. വേറിട്ട കാല്പനിക പ്രഭാവം, അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നിന്നു. മഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന കാശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍, തീവ്രവാദത്തിന്റെയും ചാരവേലയുടെയും നിണമണിയുന്ന സംഘര്‍ഷങ്ങള്‍, പട്ടാളക്യാമ്പിലും പരിസരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ചിരന്തനസത്യങ്ങള്‍. കോവിലനും നന്തനാറും നല്‍കിയ പട്ടാള ജീവിതത്തിന്റെ ഉള്ളെഴുത്തുകള്‍ക്ക് ശേഷം, പുതിയകാല സൈനികജീവിതത്തിന്റെ അകംപുറം കാഴ്ചകള്‍ അവതരിപ്പിക്കുന്ന രാജീവിന്റെ കഥകള്‍ ദേശാഭിമാനപ്രചോദിതമാക്കുന്നു. മലബാറിലെ പഴമക്കാരുടെയിടയില്‍ വാമൊഴിയായി പ്രചരിച്ചു വന്ന നാട്ടുകഥകള്‍. മദ്ധ്യകാല പരിതഃസ്ഥിതികളും ചരിത്രപരമായ സന്ധിബന്ധങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഹാസ്യം, രൗദ്രം, ശൃംഗാരം തുടങ്ങിയ നവരസങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വച്ഛന്ദമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ കഥാഘടന. താന്‍ ജീവിക്കുന്ന കാലത്തെ സൂക്ഷ്മദൃഷ്ടികളോടെ പരിശോധിക്കുകയാണ് ഈയെഴുത്തുകാരന്‍. മണ്ണിനെ ജീവനുള്ള ഒരു മനുഷ്യനാണ്. ജീവിതത്തിന്‍റെ ഒരു നാനോരൂപമാണ് ഇക്കഥകളിലെ ഓരോ മനുഷ്യനും. ഒരു നെയ്ത്തുകാരന്‍റെ വിരുതോടെ നെയ്തെടുത്ത കഥകള്‍. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയൻ സംസ്കാരത്തിന്റെ ഉറവുകളിൽനിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകൾ. ജീവിതതത്വങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥകളിൽ മഹത്തായ ഒരു ജനതയുടെ സൂക്ഷ്മമായ നർമവും ഇടകലർന്നിരിക്കുന്നു. അനിശ്ചിതത്വത്തിന്റെ വര്ത്തമാന കാല ജീവിതത്തിൽ നിന്ന് കണ്ടെടുത്ത ജയലക്ഷ്മിയുടെ കഥകൾ ആധുനിക കാലഘട്ടത്തിന്റെ ദുഖവും ഭയവും അടയാളപ്പെടുത്തുന്നു. ജീവിതത്തെ സുരക്ഷിതവും സുനിശ്ചിതവുമാക്കാനുള്ള ഓട്ടപ്പാചിലിൽ നഷ്ടപ്പെട്ടുപോയതെന്തോ തേടിയലയുന്നവരുടെ കഥകൾ. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിര്യാതയായ ചെങ്ങന്നൂര്‍ കടക്കേയ്ത്ത് പറമ്പില്‍ ഐസക്ക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്ക് -ബാലമ്മയുടെ സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 5 തിങ്കളാഴ്ച രാവിലെ 9ന് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് അടക്കം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍.. കുണ്ടറ കല്ലറയ്ക്കല്‍ പരേതരായ ചാണ്ടപ്പിള്ള പണിയ്ക്കരിന്റെയും ഏലിയാമ്മയുടെയും മകളാണ് ബാലമ്മ. പരേത ഓറഞ്ച് ടൗണ്‍ഷിപ്പിലുള്ള കമ്മ്യൂണിറ്റി ബ്‌ളസ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവാംഗം ആയിരുന്നതു കൂടാതെ എല്ലാ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. അശ്വതി (ലൂക്ക്)വറുഗീസ്, (ആല്‍ബര്‍ട്ട് ഐസ്റ്റിയിന്‍ സ്‌ക്കൂള്‍ ഓഫ് മെഡിസിന്‍), ആശാ(ലൂക്ക്) ജോര്‍ജ്(മോറിസ് വ്യൂഹെല്‍ത്ത് കെയര്‍സെന്റര്‍), പരേതനായ അരുണ്‍ ലൂക്ക് എന്നിവരാണ് മക്കള്‍. സജി കീക്കാടന്‍(യൂണിവേഴ്‌സിറ്റി ഓഫ് മെഡിസില്‍ ആന്റ് സെന്റിസ്ട്രി), ബിബിന്‍ ജോര്‍ജ്(അനി-വെറൈസണ്‍ വയര്‍ലസ്) എന്നിവരാണ് മരുമക്കള്‍. കൊച്ചുമക്കള്‍- അക്ഷയ്, സിയാന, സോഫിയ, റിയ. ഐസക്ക് ജേക്കബ്(തമ്പി- വെസ്റ്റ് ഓറഞ്ച്), ഐസക്ക് ജോര്‍ജ്(ബോബി-ഫിലഡല്‍ഫി), പരേതനായ മേജര്‍ ഐസക്ക് വര്‍ഗീസ്(അച്ചന്‍ കുഞ്ഞ്- ബോസ്റ്റണ്‍), ഐസക്ക് ചെറിയാന്‍(കൊച്ചുമോന്‍, കണക്ടിക്കട്ട് എന്നിവര്‍ ഭര്‍ത്തൃസഹോദരങ്ങളാണ്. പരേതയുടെ സഹോദരങ്ങള്‍: പരേതനായ കെ.സി. തോമസ് പണിക്കര്‍, കെ.സി.വര്‍ഗീസ് പണിക്കര്‍, അന്നമ്മ പാപ്പച്ചന്‍, മറിയാമ്മ മാണി, മണി രാജന്‍(കാലിഫോര്‍ണിയ), ഗ്രേസി വറുഗീസ്(ന്യൂയോര്‍ക്ക്). ലൈവ് സ്ട്രീമിംഗും ക്രമീകരിച്ചിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍;ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം. ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി: ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ ഫ്രാങ്കോയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാര്‍ക്കു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം: ജെറ്റ് എയര്‍വെയ്‌സ് തിരിച്ചിറക്കി പീഡനപരാതി നല്‍കിയിട്ടും അറസ്റ്റ് നടന്നത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ്;കന്യാസ്ത്രീകളുടെ സമരം നിര്‍ണ്ണായകമായി;കേസിന്റെ നാള്‍വഴികള്‍ കൊക്കയിലേക്ക് ചരിഞ്ഞ ബസിനെ റോഡ് പണിക്ക് എത്തിയ ജെ.സി.ബി. താങ്ങിനിര്‍ത്തി ;രക്ഷപ്പെട്ടത് 80 യാത്രക്കാര്‍ ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ മൂന്നാം ദിവസവും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി;ബിഷപ്പിന് കുരുക്കായി ഈ മൂന്ന് മൊഴികൾ;അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന കന്യാസ്ത്രീകളുടെ സമരത്തിനെതിരേയുള്ള കോടിയേരിയുടെ പരാമര്‍ശനത്തിനു തകര്‍പ്പന്‍ മറുപടി;“അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും. ജഗതി പണ്ട് പറഞ്ഞതേ കോടിയേരിയോടും പറയാനുള്ളു” ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതില്‍ കെ സുധാകരന് കടുത്ത അതൃപ്തി: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു സൗദി അറേബ്യയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു: പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടി പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? കേരളത്തില്‍ പ്രളയത്തില്‍നിന്ന് ആളുകളുടെ ജീവന്‍ രക്ഷിച്ച പ്രശസ്തനായ മത്സ്യത്തൊഴിലാളിക്കൊപ്പം;ഞെട്ടിച്ച്‌ ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി ഗര്‍ഭിണി കഴിച്ച സൂപ്പില്‍ ചത്ത എലി; ഗര്‍ഭച്ഛിദ്രത്തിന് പണം നല്‍കാമെന്ന വിവാദ മറുപടിയുമായി ഹോട്ടല്‍ അധികൃതര്‍ ഭാര്യയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷരീഫിന് പരോള്‍: നവാസ് ഷെരീഫ് ഭാര്യയോട് യാത്ര ചോദിക്കുന്ന വീഡിയോ വൈറല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി, ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു’: ലൂസിഫറിനെക്കുറിച്ച് നന്ദു സ്വകാര്യ നിമിഷങ്ങള്‍ പുറത്തുവിട്ട ശേഷം കാമുകന്റെ ആത്മഹത്യ:നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വിഷം കഴിച്ച താരത്തെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു ജോണ്‍ ബ്രിട്ടാസിനെതിരെയും കൈരളിക്കെതിരെയും ആഞ്ഞടിച്ച് നടി മീരാ വാസുദേവന്‍: ഫ്‌ളോറില്‍ കാണാത്ത പൂര്‍ണ്ണ നഗ്‌നയായുള്ള ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു’ മിസ്റ്റർ പദ്മകുമാർ , ഒന്ന് പറഞ്ഞോട്ടെ , പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് : ബിജെപി നേതാവിനു മാധ്യമപ്രവർത്തക ഷാഹിനയുടെ മറുപടി വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍ നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം;സജി നന്ത്യാട്ടിന്റെ ‘അധമ’ വാക്കുകള്‍ക്കെതിരേ പരാതിയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. എയ്ഡ്‌സിനെക്കാള്‍ മാരകമായ ലൈംഗികരോഗത്തിനെതിരെ മുന്നറിയിപ്പുമായി ഗവേഷകര്‍; രോഗം പകരുന്നത് അശ്രദ്ധകരമായ ലൈംഗികബന്ധത്തിലൂടെ മാലിക് പുയ്യാപ്ലേ… കൂയ്.. ഇങ്ങോട്ടുനോക്ക്’; ഫീല്‍ഡിംഗിനിടെ മലയാളികളുടെ സ്‌നേഹപ്രകടനത്തില്‍ അന്തംവിട്ട് ഷൊയ്ബ് മാലിക്ക്: വീഡിയോ വൈറല്‍ ‘അമ്മയോട് പറഞ്ഞിട്ടാണോ മോന്‍ ഇങ്ങോട്ട് കളിക്കാന്‍ വന്നത്’: ഇന്ത്യ പാക് പര്യടനത്തിനെത്തിയപ്പോള്‍ അന്ന് 16 വയസുള്ള സച്ചിനെ കളിയാക്കിയതിനെക്കുറിച്ച് വസിം അക്രം ഏഷ്യാകപ്പില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് നിറം മങ്ങിയ ജയം; ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഇന്ന് ടീമിന്റെ ഭാവി കണക്കിലെടുത്താണ് ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനല്‍കിയത്: ധോണി പറയുന്നു ‘വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല’: കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ നായയുടെ വാലില്‍ മാലപ്പടക്കം പൊട്ടിച്ചു ആഹ്ലാദിക്കുന്ന യുവാക്കള്‍; മനുഷ്യത്വമില്ലാത്ത കൊടുംക്രൂരതയുടെ വീഡിയോ സുകൂൾ കലോത്സവവേദിയിൽ മോണോആക്ടിൽ ഒന്നാം സമ്മാനം നേടിയ സെന്റ് ജോസഫ് എച്ച് എസ് വിദ്യാര്‍ഥിയായ അബാസ്റ്റിസ് തൊകലത്ത് സണ്ണിയ്‌ക്കെതിരെ കോടതി കയറാനൊരുങ്ങുകയാണു ഗോവിന്ദചാമിയുടെ വക്കീലന്മാർ.കേരളത്തെ നടുക്കിയ സൗമ്യ വധമാണു മോണാ ആക്ട് വേദിയിൽ അബാസ്റ്റിസ് അവതരിപ്പിച്ചത്. സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദചാമിയെ രക്ഷപെടുത്താൻ ശ്രമിക്കുന്ന വക്കീലന്മാരെ കളിയാക്കികൊണ്ടാണു അബാസ്റ്റിസ് മോണോ ആക്ട് അവതരിപ്പിച്ചത്.എന്നാല്‍ സണ്ണി തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഗോവിന്ദച്ചാമിയുടെ വക്കീലുമാരായ പിഎ ശിവരാജന്‍, ഇ സനോജ്‌ ചന്ദ്രന്‍ എന്നിവര്‍.ഗോവിന്ദചാമിയുടെ വക്കീലിന്റെ മകളുടെ രോഷം കലോൽതസവ വേദിയിൽ അവതരിപ്പിച്ചതാണു വക്കീലന്മാരെ പ്രകോപിപ്പിച്ചത്. നിങ്ങളെ എനിയ്ക്ക് വെറുപ്പാണ്. നിങ്ങളുടെ മകളായി എനിയ്ക്ക് ജീവിയ്‌ക്കേണ്ട. നിങ്ങളുടെ മകളായി ജീവിയ്ക്കുന്നതിലും നല്ലത് ഗോവിന്ദചാമിയുടെ വെപ്പാട്ടിയായി കഴിയുന്നതാണ് ഇത്തരം പരാമർശങ്ങൾ അബാസ്റ്റിസ് തൊകലത്ത് സണ്ണിയുടെ പ്രകടനത്തിൽ ഉണ്ടായിരുന്നു.ഇതിന്റെ പേരിലാണു സണ്ണിക്കെതിരെ വക്കീലന്മാർ കോടതി കയറാൻ ഒരുങ്ങുന്നത്.ഐപിസി 499, 500,ഐപിസി 294 എന്നീ വകുപ്പുകൾ ചുമത്തിയാണു അബാറ്റിസിനും പിതാവിനും മോണോ ആക്ടിന്റെ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവർക്കെതിരെ കോടതിയിൽ പരാതി നൽകുക. റഫാല്‍ വിമാന ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ്വാ ഒളാന്ദ്: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്: മോദി ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയെന്ന് രാഹുല്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് കെപിസിസി വക്താവ് എം.എം ഹസന്‍. സിപിഎം നേതാക്കളായ തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള പ്രതികളെ വെറുതെ വിട്ട ജഡ്ജി ബിജെപിയില്‍ ചേരുന്നു മോദി സർക്കാറിന്റെ നുണ പൊളിഞ്ഞു: റഫാൽ യുദ്ധവിമാന കരാറില്‍ റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് മോദി സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിഞ്ഞു: റഫാൽ വിമാന ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രാന്‍സ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തില്‍ മഹത്തായ ഒന്നാണ് അമ്മയാവുക എന്നത്. എന്നാല്‍ പ്രസവത്തിനു ശേഷമുള്ള അവളുടെ ആരോഗ്യവും വളരെ അധികം വിലകല്‍പ്പിക്കുന്നുണ്ട്. പണ്ട് മുതല്‍ക്കേ തന്നെ പ്രസവത്തിനു ശേഷമുള്ള ശുശ്രൂഷക്ക് നല്ലൊരു പ്രാധാന്യം നല്കിയിരുന്നു. പ്രസവാന്തര സമയത്തെ പരിചരണം, ആഹാരം, വ്യായാമം എന്നിവയെല്ലാം അമ്മയുടെ ആരോഗ്യത്തെയും ജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. ഇന്നത്തെ സ്ത്രീകള്‍ സുഖപ്രസവം താല്‍പര്യപ്പെടുന്നില്ലെങ്കിലും പ്രസവരക്ഷയ്ക് അവര്‍ പ്രാധാന്യം നല്കുന്നുണ്ട് . സുഖപ്രസവത്തിന്റെ കാലം ഇല്ലാതായിരിക്കുന്നു. നൊന്ത് പ്രസവിക്കുന്നത് ഇന്ന് പേടിയോടെ ആണ് സ്ത്രീകള്‍ കാണുന്നത് . വേദനയില്ലാതെ കുഞ്ഞിനെ പുറത്തെടുക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാലും പ്രസവരക്ഷയുടെ പ്രാധാന്യം ഇന്നും പഴയതുപോലെ തന്നെ നിലനില്‍ക്കുന്നു. ഒരു ഗര്‍ഭിണിയ്ക്ക് പ്രസവാനന്തരം ഉണ്ടാവുന്ന എല്ലാ ശാരീരിക ക്ലേശങ്ങളും ഇല്ലാതാക്കാനാണ് പ്രസവരക്ഷ സ്വീകരിക്കുന്നത്. ഗര്‍ഭാശായ ശുദ്ധി വരുത്തുകയും പേശികള്‍ക്ക് ബലം നല്കുകയും ഗര്‍ഭിണിയിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ പൂര്‍വസ്തിതിയിലാക്കുകയും ചെയുന്നവയാണ് പ്രസവരക്ഷാമരുന്നുകള്‍. പ്രസവിച്ച സ്ത്രീയുടെ ശാരീരിക സ്ഥിതിയെ കണക്കിലെടുത്ത് വേണം മരുന്നുകള്‍ നിര്‍ദേശിക്കാന്‍. പ്രസവരക്ഷയുടെ ഔഷധങ്ങള്‍ മുലപ്പാലിലൂടെ കുഞ്ഞിനും രോഗപ്രതിരോധശേഷി ലഭിക്കുന്നു. സിസേറിയന്‍ പ്രസവത്തിന്റെ കാര്യത്തില്‍ മുറിവ് ഉണങ്ങിയതിനു ശേഷം മാത്രമേ തേച്ചുകുളി പാടുള്ളൂ. ഇന്നത്തെ കാലത്ത് ഗര്‍ഭം ധരിച്ചത് മുതല്‍ പ്രസവം വരെ ദേഹമനങ്ങാതെ ഇരിക്കുന്നവരാണ് ഭൂരിഭാഗവും അങ്ങനെ ഉള്ളവരുടെ അടിവയറ്റില്‍ മേദസ്സ് അടിഞ്ഞു കൂടുന്നതായി കണ്ടുവരുന്നു ഇത് പ്രസവസമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. അതിനാല്‍ തന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അധികം ഭാരമില്ലാത്ത ജോലികള്‍ ചെയ്യുകയും ആവശ്യത്തിനു വിശ്രമിക്കുകയും ചെയ്യുന്നതായിരിക്കും അഭികാമ്യം. പ്രസവിച്ച സ്ത്രീയ്ക്ക് വിശപ്പ്‌ വന്നാല്‍ ആദ്യം നല്‍കുന്നത് പഞ്ചകോലചൂര്‍ണം ചേര്‍ത്ത് കഞ്ഞി നല്കാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. കുറുഞ്ഞികുഴമ്പ് , വിദ്യാരാദിഗണത്തിലെ ഔഷധങ്ങള്‍ എന്നിവയും ഈ അവസരത്തില്‍ ഉപയോഗിക്കുന്നു. പന്ത്രണ്ട് ദിവസം കഴിയാതെ മാംസാഹാരങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നാണ് ആയുര്‍വേദവിധി. എങ്കിലും വ്യായാമം ഇല്ലാത്ത ജീവിതരീതിയും തെറ്റായ ഭക്ഷണക്രമവും ആയതിനാല്‍ പ്രസവരക്ഷാചികിത്സ എല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് ഉത്തമം. അശ്രദ്ധയോടെയുള്ള പരിചരണം പിന്നീട് രോഗാവസ്ഥക്ക് കാരണമാകാറുണ്ട്. പ്രസവാന്തരം സ്ത്രീകളിലുണ്ടാകുന്ന മാറ്റങ്ങള്‍ പൂര്‍ണമായി മനസിലാക്കി ആയുര്‍വേദത്തിന്റെ പുണ്യത്തിലൂടെയുള്ള പരിചരണവും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ നിലനില്പ്. ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്റും സംയുക്തമായി ഡാളസ്സില്‍ സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് വൈകീട്ട് നാലു മണി മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന സമ്മേളനം എഴുത്തുകാരനും, നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും. നവ കേരളം-ഭാഷയും സമൂഹവും എന്ന വിഷയത്തെ കുറിച്ചുള്ള പ്രബന്ധാവതരണവും, ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ദാനിയേല്‍ കുന്നേല്‍ പറഞ്ഞു. ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡാനിയേല്‍ കുന്നേല്‍-469 274 3456 ജോസ് ഓച്ചാലില്‍- 349 363 5642 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. പെണ്‍ശരീരത്തിന് മേല്‍ ഏര്‍പ്പെടുത്തിയ സ്വാതന്ത്രത്തിന്റെ കടിഞ്ഞാണ്‍ എടുത്ത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ഈ വിധി. ആചാരത്തിലും വിശ്വാസത്തി ഓടുന്ന ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന് സഞ്ചരിക്കുന്നതിനിടെ പുറത്തേക്ക് വീഴാനൊരുങ്ങിയ പെണ്‍കുട്ടി സഹയാത്രക്കാരന്റെ സമയോതിതമായ ഇടപെടല്‍ കാരണം അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. പിടിവിട്ട് വീണ പെണ്‍കൂട്ടിയെ സമീപത്തു ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരണവുമായെത്തിയ യുവതിയുടെ വീഡിയോ വൈറലാകുന്നു. നമ്മുടെ ആചാരം ഒരിക്കലും വിട്ടുകൊടുക്കരുത്, നിരീശ്വരവാദികള്‍ക്ക് കയറി ഇറങ്ങാനുള്ളതല്ല ശബരിമല. ച ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മോഡല്‍ രശ്മി നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് രശ്മിയുടെ പ്രതികരണം. സ്ത്രീ പ്രവേശനത്തെ അഭിനന്ദിച്ചും എതിര്‍ക്കുന്നവരെ പരിഹസിച്ചും നിരവധി പോസ്റ്റു ജന്മം നല്‍കിയ മാതാപിതാക്കളെ തെരുവുകളിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുന്നത് ഇന്ന് ഒരു സ്ഥിരം കാഴ്ചയാവുകയാണ്. ഇത്തരം മക്കള്‍ക്ക് മാൃകയാവുകയാണ് തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ പ്രമീളന്‍. തന്റെ ബാല്യത്തില്‍ തന്നെ നോക്കിയ അതേ ശ്രദ്ധയോടേയും നാം അനാവശ്യമായി വലിച്ചെറിയുന്ന സാധനങ്ങള്‍ എത്രകണ്ട് ആപത്ത് വരുത്തി വക്കുമെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങള്‍. സമുദ്രസംരക്ഷകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരി ചീങ്കണ്ണി കുഞ്ഞുമായി ഷോപ്പിംഗിനെത്തിയ യുവാവ് പിടിയില്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിയര്‍ വാങ്ങുന്നതിനായാണ് കൈയ്യില്‍ ചീങ്കണ്ണി കുഞ്ഞിനെയും കൊണ്ട് റോബി സ്ട്രാറ്റണ്‍ എന്ന കണ്ടവരെല്ലാം പറയുന്നു 'ഇവള്‍ മാലാഖ'...സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ജേര്‍ എന്ന അഞ്ചുവയസ്സുകാരിയാണ്. ഫോട്ടോഗ്രാഫര്‍ മോഫെ ബാമുയിവയാണ് നൈജീരിയയി വൈൻ ഉണ്ടാക്കാൻ ഓൺലൈൻ വഴി പാമ്പിനെ വാങ്ങിയ യുവതിയെ പാമ്പുകടിച്ച് മരിച്ചു. പാമ്പു കടിയേറ്റ് എട്ടു ദിവസങ്ങൾക്ക് ശേഷമാണ് യുവതി മരിച്ചത്. മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍: മുഖ്യമന്ത്രി നാളെ പമ്പയില്‍, ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് കടകംപള്ളി ©2018 · KAY BOJESEN STEEL IS REPRESENTED BY: SUS BOJESEN ROSENQVIST · M: +45 30336032 · E: SBR@KAYBOJESEN.DK <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : INTERNAL ASSESSMENT SCORE SHEET ഡൗൺലോഡ്സിൽനിന്നും ലഭിക്കുന്നതാണ്. ...............ആപ്റ്റിറ്റ്യൂഡ് പരീക്ഷയുടെ മാതൃകാ ചോദ്യങ്ങൾ ബ്ലോഗിലെ ഡൗൺലോഡ്സിൽ നിന്നും ലഭിക്കുന്നതാണ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂയോര്‍ക്ക്: പര്‍ക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി. ഡാലസിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം . ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്‍, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് സ്‌നേഹസമ്പന്നനും, മാതൃകാപരമായ കുടുംബ ജീവിതത്തിലൂടെ പലവിധത്തിലും അനേകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു. പത്‌നി പരേതയായ മറിയാമ്മ ചെറിയാന്‍ (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍ : സൂസന്‍ മാത്യു (മിനി) ഡാലസ്, ലിനി വര്‍ഗീസ് ഹൂസ്റ്റണ്‍, ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്).മരുമക്കള്‍ : റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍. പൊതുദര്‍ശനം: നവംബര്‍ 6 ചൊവ്വ വൈകീട്ടു 5 മുതല്‍ 9 വരെ സ്ഥലം : പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 10040. സംസ്‌കാര ശുശ്രൂഷ: നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.45നു സ്ഥലം: എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചില്‍, ഓസോണ്‍ പാര്‍ക്ക് ന്യൂയോര്‍ക് തുടര്‍ന്ന് ഫാമിംഗ് ഡെയിലിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആരോഗ്യകരമായ ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ വളരെ കുറവാണ് . സ്ത്രീയും പുരുഷനും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ശരീര സൗന്ദര്യം. ശരിയായ ജീവിത രീതിയും ഭക്ഷണവും ഒരുവിധം ത്വക്ക് രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. ആയുര്‍വേദത്തിനു ചര്‍മ്മ സംരക്ഷണത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ട് . ആയുര്‍വേദത്തെ സംബ്ബധിച്ചിടത്തോളം വാതം, പിത്തം , കഫം എന്നീ ത്രിദോഷങ്ങളെ നീക്കം ചെയ്യുന്നതോടെ ഒരുവിധം ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാം . ആയുര്‍വേദം പ്രകൃതിദത്തമായ നിരവധി ക്രീമുകള്‍ മുഖസൗന്ദര്യത്തിനായി നല്കുന്നുണ്ട് .ഉറക്കകുറവ് , മനഃക്ലേശം, രോഗാവസ്ഥ , വിറ്റമിന്‍ കുറവ് എന്നിവ എല്ലാം ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുന്നു. സ്കിന്‍ കെയര്‍ പാക്കേജുകൾ ചര്‍മ്മ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്തമായ ചികിത്സാരീീതികളിലൂടെ നിങ്ങള്‍ക്കും ഇനി ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാം. സോറിയാസിസ് , ചൊറിച്ചില്‍ , കരപ്പന്‍ , ചര്‍മ്മവീക്കം, മുടി കൊഴിച്ചില്‍ എന്നീ രോഗങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരമാണ് ഈ ഫേസ് പായ്ക്ക് . ഹെര്‍ബല്‍ ഫേസ് പായ്ക്ക് , തിരുമ്മല്‍ , പഴച്ചാറ്‌, ബോഡി പായ്ക്ക് , ഹെഡ് പായ്ക്ക് എന്നിവയാണ് ഏറ്റവും പ്രധാനമായി ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത് . ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ആയുര്‍വേദത്തിന്റെ പുണ്യത്തിലൂടെയുള്ള പരിചരണവും ഈ സ്കിന്‍ കെയര്‍ പാക്കേജില്‍ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ നിലനില്പ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി മഠം സ്ഥാപിച്ചു.കൊട്ടാര സദൃശ്യമായ അരമന.ബംഗളുരു നഗരത്തിൽ ബംഗ്ലാവ്.സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന് സെമിനാരിയുടെ ചുമതല. ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ | Daily Indian Herald ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി മഠം സ്ഥാപിച്ചു.കൊട്ടാര സദൃശ്യമായ അരമന.ബംഗളുരു നഗരത്തിൽ ബംഗ്ലാവ്.സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന് സെമിനാരിയുടെ ചുമതല. ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ ന്യൂഡൽഹി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപിച്ച കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്ത് . കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും ബിഷപ്പ് ഫ്രാങ്കോക്ക് സ്വന്തം . വിവാദത്തിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ ജലന്ധറിലെ പ്രവർത്തന രീതികളും ദുരൂഹത നിറഞ്ഞതാണ്.ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കാണ്. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള സാമ്പത്തിക കരുത്ത് ബിഷപ്പ് നേടിയിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തിൽ, തന്റെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യം. സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്‌പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ ഏജിന്റെ നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോ വൈദികർക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസും സംശയങ്ങളുടെ നിഴലിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളിൽ നിന്നും സന്യാസ സഭകളിൽ നിന്നും പ്രശ്നങ്ങളെ തുടർന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലുളത്. രണ്ടു വർഷം മുൻപാണ് ഇത്തരമൊരു സഭയ്ക്ക് ബിഷപ്പ് ഫ്രാങ്കോ രൂപം നൽകിയത്. സാമ്പത്തിക ശക്തിയായി മാറാനും സ്വത്ത് ആർജ്ജിക്കാനുമുള്ള നീക്കമായിരുന്നു ഇത്. വിശ്വസ്തരായ തട്ടിപ്പുകാരെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് സന്യാസ സഭയുടെ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. കന്യാസ്ത്രീകളെ സൃഷ്ടിക്കാനും ഇതിലൂടെ ഫ്രാങ്കോ മുളയ്ക്കൽ ശ്രമിച്ചിരുന്നു എന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു . സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തി. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി. അതായത് തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്. ബെങ്കയിൽ പ്രവാസിയിൽ നിന്നും ഫ്രാങ്കോ ഒരു വലിയ കെട്ടിടം വാങ്ങി. അതൊരു ശീതീകരിച്ച സ്‌കൂളായിരുന്നു. ഇതിനെയാണ് സെമിനാരിയായി മാറ്റിയത്. അതിന് ശേഷം കേരളത്തിൽ നിന്നും 89 പേരെ ഇവിടെ കൊണ്ടു വന്ന് അച്ചൻ പട്ടത്തിന് പഠിപ്പിച്ചു. ഇവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി നൽകി. തന്റെ വിശ്വസ്തർക്ക് സെമിനാരിയുടെ ചുമതലയും നൽകി. നാട്ടിലേക്ക് വരാനും പോകാനും പോലും എസ് സി എയർ ടിക്കറ്റുകളാണ് അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്ക് നൽകിയത്. സുഖിമാന്മാരായ അച്ചന്മാരെ സൃഷ്ടിച്ച് തന്റെ രൂപതയിലെ കൊള്ളരുതായ്മകളെ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തിയത്. തനിക്കെതിരെ തിരിയുന്ന അച്ചന്മാരേയും വിദ്യാർത്ഥികളേയും ക്രൂര പീഡനത്തിനും ഇരയാക്കി. ഇല്ലാക്കഥകൾ മെനഞ്ഞ് അവരെ മാനസികമായും തളർത്തി. ഇത് സഭയിലെ വാട്‌സാപ്പിലും മറ്റും ചർച്ചയാക്കുകയും ചെയ്തു. ഫ്രാൻസിസ്‌കൻ എന്നാണ് സ്വന്തം സഭയ്ക്ക് ഫ്രാങ്കോ നൽകിയിരിക്കുന്ന പേര്. ഫ്രാൻസിസ്‌കൻ എന്നുവച്ചാൽ ദരിദ്ര ജീവിത രീതിയുടെ ഉടമകളാണ്. ദാരിദ്രവും ആത്മീയതയും ബ്രഹ്മചര്യവുമാണ് ഈ രീതിയുടെ പ്രത്യേകത. ബിഷപ്പുണ്ടാക്കിയ സഭ വളരെ ഹൈ-ഫൈ കോൺഗ്രിഗേഷൻ ആണ്. അവർ എയർ കണ്ടീഷൻ മുറികളിലെ താമസിക്കൂ, വിമാനങ്ങളിലേ യാത്ര ചെയ്യൂ. സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുന്നതാണ് ഇവരുടെ രീതിയും. ഇതെല്ലാം പല വിധ സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്. നിലവിൽ ജലന്ധർ രൂപതയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും സഭകളെ ഇല്ലാതാക്കി അദ്ദേഹത്തിന്റെതായ ഒരു സഭ ഉണ്ടാക്കുകയെന്ന ലക്ഷമായിരുന്നു ഇതിന് പിന്നിലെന്നും വ്യക്തം. കള്ളകളികളിലൂടേയും ബിസിനസ്സിലൂടേയും കിട്ടുന്ന പണമെല്ലാം ഈ സഭയ്ക്ക് കീഴിൽ നിക്ഷേപിക്കാനും കഴിഞ്ഞു. സ്ത്രീവിഷയത്തിൽ ഉൾപ്പെട്ട വൈദികനും എഫ് എം ജെ.യിൽ അംഗമാണ്. തൃശ്ശൂരിൽനിന്ന് വിവാഹിതയായ യുവതിയുമായി സമീപകാലത്ത് മുങ്ങിയ വൈദികനെ സന്ന്യാസ സഭയുടെ ഭാഗമായി സംരക്ഷിക്കുന്നുണ്ട് യുവതി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. ആരോപണങ്ങളിൽ ഉൾപ്പെട്ട് മറ്റു സഭകളിൽനിന്ന് മുങ്ങിയവരെയും സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവരെയും സംരക്ഷിക്കാനുള്ള ഇടമായി ഈ സന്ന്യാസ സഭ മാറിയതായി രൂപതയ്ക്കുള്ളിൽ ത്തതന്നെ ആരോപണമുണ്ട്. ഇത്തരക്കാരെ കുത്തിനിറച്ചതോടെ ജലന്ധർ രൂപതയിൽ ഫ്രാങ്കോയുടെ കൊള്ളരുതായ്മകളെ പിന്തുണയ്ക്കാൻ ആളുകൾ ഏറെയെത്തി. എഫ്.എം.ജെ.യുടെ രൂപവത്കരണം ചോദ്യംചെയ്ത് മുതിർന്ന വൈദികനായ ഫാ. മാത്യു പാലച്ചുവട്ടിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 15-ന് ബിഷപ്പ് ഫ്രാങ്കോയ്ക്കയച്ച കത്തും പുറത്തുവന്നിരുന്നു. ‘വെളിപാടിനെത്തുടർന്നാണ് ഈ സന്ന്യാസ സഭ രൂപവത്കരിക്കുന്നതെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. പല വൈദികരോടും ഇതിൽ ചേരാൻ താങ്കൾ ആവശ്യപ്പെട്ടെങ്കിലും ഉദ്ഘാടനദിവസം ഒരാളേ ചേർന്നുള്ളൂ. രൂപതയുടെ പൊതു തീരുമാനമല്ല, താങ്കളുടെ സ്വന്തം തീരുമാനപ്രകാരമാണ് എഫ്.എം.ജെ. തുടങ്ങിയതെന്ന് ഇതിൽനിന്ന് വ്യക്തമാണ്’-കത്തിൽ പറയുന്നു. വൈദികപഠനം നടത്തുന്നവരെ അത് മുടക്കിച്ച് സന്ന്യാസ സഭയിൽ ചേർക്കുന്നത് സാധാരണമല്ല. രണ്ടോമൂന്നോ വർഷംകൊണ്ട് വൈദികനായി വാഴിക്കാമെന്ന വാഗ്ദാനം നൽകി എട്ടുപേരെ ഇങ്ങനെ ചേർത്തത് വലിയ നേട്ടമായി. അത്തരക്കാർ എങ്ങനെ ഫ്രാൻസിസ്‌കനും മിഷനറിയുമാകും? (ഭിക്ഷാടകരെപ്പോലെ ജീവിക്കുന്നവരാണ് ഫ്രാൻസിസ്‌കൻ വൈദികർ). എഫ്.എം.ജെ.യുടെ ആപ്തവാക്യം തന്നെ പണക്കാരെ സുവിശേഷം പഠിപ്പിക്കുകയെന്നതാണ്’ – കത്തിൽ ഫാ. മാത്യു പാലച്ചുവട്ടിൽ കത്തിൽ ആരോപിച്ചിരുന്നു. ഇവയെല്ലാം ശരിയാണെന്ന് തന്നെയാണ് മറുനാടന്റെ അന്വേഷത്തിലും തെളിയുന്നത്. 1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. കേരളത്തിലെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കൾക്കും ബിഷപ്പിന്റെ ഉന്നത ബന്ധം പലപ്പോഴും തുണയായിട്ടുണ്ട്. 1964 -ൽ മറ്റത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഫ്രാങ്കോ മുളയ്ക്കൽ ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2003 ജൂൺ 13 -നാണ് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായി നിയമിക്കുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രൂപതയായ ജലന്ധർ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വത്തിക്കാനിലെ ഉന്നത ബന്ധങ്ങളാണ് ജലന്ധർ ബിഷപ്പ് പദവിയിൽ ഫ്രാങ്കോയെ എത്തിച്ചതും. ഇതിലും കള്ളക്കളി നടന്നതായി കരുതുന്നവരുണ്ട്. ഇതാദ്യമായല്ല, വത്തിക്കാനിലേക്ക് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ലഭിക്കുന്നത്. മുമ്പ് കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടും സ്വകാര്യ ബിസിനസ് ചെയ്യുന്നു എന്നുമുള്ള ആരോപണങ്ങൾ ബിഷപ്പിനെതിരെ ഉയർന്നിരുന്നു. അന്നൊക്കെ മൗനം പാലിച്ച സഭ ഈ വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. ബിഷപ്പിനെതിരേ നേരത്തേയും പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. ഇതിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്തൊലിക് നുൺഷ്യോ ജിയാംബാറ്റിസ്റ്റ ദിക്വാത്രോ വഴിയുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് പീഡനപരാതികൾ ഉയർന്നത്. ഗുരുതരമായ ആരോപണമാണ് ഉയർന്നതെന്ന് വ്യക്തമായതോടെയാണ് വത്തിക്കാൻ വിഷയത്തിൽ ഇടപെട്ടത്. ലാപ്‌ടോപ് ഹാജരാക്കിയില്ല; ഫ്രാങ്കോക്ക് എതിരെ വീണ്ടും കേസ് ദുരൂഹത നീളുന്നു !..ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി;പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ ഫ്രാങ്കോയെ കൊണ്ട് സംസ്‌കാരം നടത്തിക്കില്ല.ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍.മരണമടഞ്ഞത് ഫ്രാങ്കോയുടെ ക്രൂരതകള്‍ എല്ലാമറിഞ്ഞ വൈദികന്‍.എനിക്കിനി അധികം കാലമില്ല, അവര്‍ എന്നെ തീര്‍ത്തുകളയും,ഫ്രാങ്കോയുടെ ജാമ്യവാര്‍ത്ത അറിഞ്ഞ് ഫാ.കുര്യക്കോസ് പ്രതികരിച്ചതിങ്ങനെ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലോ? ഫ്രാങ്കോയ്‌ക്കെതിരെ സാക്ഷി പറഞ്ഞതിന് ഭീഷണി നേരിട്ട കാട്ടുതറയുടെ മരണത്തില്‍ ദുരൂഹത ഫ്രാങ്കോയ്ക്കെതിരെ നിര്‍ണ്ണായക സാക്ഷിയായ ഫാ.കുര്യക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍ ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍;എസ്‌ സതീഷ്‌ പ്രസിഡന്റ് എ എ റഹീം സെക്രട്ടറി. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തൃപ്തി ദേശായി എത്താനുള്ള സാധ്യത മങ്ങുന്നു; സുരക്ഷക്കായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കില്ല ഫോണ്‍ പോലുമില്ലാതെ ഏഴ് ദിവസം, സിസിടിവിയെ പേടിച്ച് വാഹനത്തിന് പുറത്തിറങ്ങിയില്ല; ഒളിച്ചത് സത്യമംഗലം കാട്ടിനുള്ളില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന യുവതിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് ഒന്നരക്കിലോയിലധികം സ്വര്‍ണാഭരണങ്ങളും ഇരുമ്പാണികളും രക്ഷകനായി റെയില്‍വേ പോലീസ്; ട്രെയിനിന്റെ അടിയിലേക്ക് ഊര്‍ന്നുവീണ യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി പോലീസ്..വീഡിയോ കാണാം.. റഫാല്‍ ബിജെപി പ്രതിരോധത്തിൽ !വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ്. പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി ഹർജി തള്ളി !അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി!ശബരിമല വിധിക്കു സ്റ്റേ ഇല്ലെന്ന് വീണ്ടും സുപ്രീംകോടതി നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് അത് സഹിക്കാനാവില്ല; അജിത്തിന്റെ ആരാധകസ്‌നേഹത്തെക്കുറിച്ച് യുവാവിന്റെ അനുഭവക്കുറിപ്പ് മരിച്ചുപോയ മകന്റെ കുഴിമാടത്തില്‍ പുഷ്പവും വെച്ച് ഹരികുമാര്‍ വിട പറഞ്ഞു; അവസാനമായി ഹരികുമാര്‍ ചെയ്തത്…. വൈദികന്റെ പീഡനത്തെ തുടർന്ന് വീട്ടമ്മയുടെ ആത്മഹത്യ: കുഴിമറ്റത്തെ ഓർത്തഡോസ്‌ക് സഭാ വൈദികൻ കുടുക്കിലേയ്ക്ക്; സഭയുടെയും പൊലീസിന്റെയും അന്വേഷണ റിപ്പോർട്ടിൽ വൈദികൻ പ്രതി ആരോഗ്യ വകുപ്പിന്റെ ഇരുട്ടടി; നിപ സമയത്ത് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം പാഴ്‌വാക്ക്? ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയത്തിലായി; വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് കാമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊന്നു മരണം പോലും വകവയ്ക്കാതെ പണിയെടുത്തവരെ സര്‍ക്കാര്‍ പിരിച്ചു വിട്ടു; മന്ത്രിയുടെ വാഗ്ദാനം വെറുംവാക്കായി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇത തര ഒര പ സ റ റ പ ലസ ട പഠ ക ക ന ന ക ട ട കള തയ റ ക ക യത ണ എന ന ക ള ക ക മ പ ള വ ശ വസ ക ക ന കഴ യ ന ന ല ല.ആത ര,ഹര ത അനന യ ന ങ ങള ക ക അഭ നന ദനങ ങള .ന യ ക ല യര സ ഥ രത അങ ങ ന ക ത യമ യ ന ര വച ക ക ന സ ധ ക ക ന ന ഒന നല ല.ക ട ട കള പറഞ ഞത പ ല പ ര ട ട ണ ന യ ട ര ണ എന ന വയ ട എണ ണങ ങള ഒര ഗ ര ഫ ല ച ത ര കര ച ച ക ണ ച ച ക ണ ട അവയ ഒര ര ത യ ല വ ശദമ ക ക എന ന ല അത ക ത യമ യ ഒര ന ര വചന ആക ന ന ല ല .ക രണ അറ റ മ ക സ ഖ യ ക ട തല ഉള ള ച ല മ ലകങ ങള സ ഥ രത ക ണ ക ക ന നത യ ക ണ .The stab <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോഴിക്കോട്: പുതിയ ഭാരവാഹികള്‍ സംബന്ധിച്ചുള്ള അനിശ്ചിതത്വം ബാക്കിവെച്ച്, ആയിരങ്ങള്‍ അണിനിരന്ന പൊതുസമ്മേളനത്തോടെ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് സമാപനം. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതില്‍ പാര്‍ട്ടിക്കുള്ളിലും യൂത്ത് ലീഗിലും രൂക്ഷ അഭിപ്രായ വ്യത്യാസമുണ്ടായാതാണ് സമാപന സമ്മേളനത്തിന് മുമ്പ് പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ കഴിയാതെ പോയത്. പാണക്കാട് ഹൈദരലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതൃത്വം ഇടപെട്ട് സമവായ ശ്രമമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇനി ഡിസംബറോടെ മാത്രമേ പുതിയ ഭാരവാഹികളെ തീരുമാനിക്കുകയുള്ളു. ഡിസംബര്‍ ആദ്യവാരം പുതിയ കൗണ്‍സില്‍ ചേര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കും. ഇതിന് മുമ്പ് ഒരു സമവായത്തില്‍ എത്തി, കൗണ്‍സിലില്‍ വോട്ടെടുപ്പ് ഒഴിവാക്കാനാണ് നേതൃത്വ ശ്രമം. ഇന്നലെ ഉച്ചയോടെ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പൊതുസമ്മേളന നഗരിയായ ബീച്ചില്‍ എത്തിച്ചേര്‍ന്നിരുന്നു. വൈകിട്ടോ ബീച്ചും പരിസരവും ലീഗ് പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞു. വൈകീട്ട് ആറ് മണിയോടെ പൊതുസമ്മേളനം ആരംഭിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. ആദ്യം മുസ്‌ലിംകളെ ലക്ഷ്യം വെച്ചാണ് പിന്നീട് മറ്റ് വിഭാഗങ്ങളിലേക്ക് തിരിയും. എല്ലാ മത വിശ്വാസങ്ങള്‍ക്കും രാജ്യത്ത് ഭരണഘടനാ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണഘടന തകര്‍ക്കാനാണ് മോദി സര്‍ക്കാറിന്റെ ശ്രമം. ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് യുവാക്കള്‍ രംഗത്തുവരണം. രാജ്യത്തെ ദളിത് സമരങ്ങള്‍ ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാണെന്നും തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംവ്യക്തിനിയമ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം അഡ്വ. സഫര്‍യാബ് ജീലാനി, ദലിത് ആക്ടിവിസ്റ്റ് സന്ത പ്രശാന്ത്, ഇ ടി മുഹമ്മദ് ബശീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി, കെ പി എ മജീദ്, എം കെ മുനീര്‍, കെ എം ഷാജി, അബ്ദുസ്സമദ് സമദാനി, സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹീം സേട്ട് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് എം എല്‍ എമാര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. സി കെ സുബൈര്‍ സ്വാഗതവും കെ എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. '); var formated_str = arr_splits[i].replace(/\surl\(\'(?!data\:)/gi, function regex_function(str) { return ' url(\'' + dir_path + '/' + str.replace(/url\(\'/gi, '').replace(/^\s+|\s+$/gm,''); }); splited_css += ""; } var td_theme_css = jQuery('link#td-theme-css'); if (td_theme_css.length) { td_theme_css.after(splited_css); } } }); } })(); തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റല്‍ കാന്റീനില്‍ ഭക്ഷണം നല്‍കാന്‍ വൈകിയതിനു കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസ്. കാന്റീന്‍ ജീവനക്കാരനായ മനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. അസഭ്യം പറയുക, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് . ജോര്‍ജിന്റെ സഹായി സണ്ണിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷണം നല്‍കാന്‍ വൈകിയതിന് തന്നെ പി.സി.ജോര്‍ജ് എംഎല്‍എയും സഹായിയും ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു മനുവിന്റെ പരാതി. മര്‍ദനത്തില്‍ മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. എന്നാല്‍ താന്‍ ജീവനക്കാരനെ മര്‍ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. അതേസമയം, സംഭവം ക്രിമിനല്‍ കേസ് തന്നെയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല. 59 മിനിറ്റ് കൊണ്ട് ലോണ്‍; സ്വപ്‌ന പദ്ധതി കൈകാര്യം ചെയ്യുന്നത് മോദിയുടെയും അംബാനിയുടെയും അടുപ്പക്കാരുടെ കമ്പനി? ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാവുന്നു ഒരു വര്‍ഷത്തിനിടെ 160 അറസ്റ്റുകള്‍; യുപിയില്‍ ദേശീയ സുരക്ഷാ നിയമം മുസ്്‌ലിംകള്‍ക്കെതിരായ പുതിയ ആയുധം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  അൻപതു വർഷത്തിനുള്ളിൽ ഹിന്ദു സമുദായം ലോകത്ത് നിന്ന് അപ്രത്യക്ഷമാകും; മുസ്ലീം ക്രൈസ്തവ സഭകൾ പ്രതിദിനം വളരുന്നു; ഹിന്ദു സമുദായത്തിന്റെ വളർച്ച കീഴോട്ട് | Daily Indian Herald അൻപതു വർഷത്തിനുള്ളിൽ ഹിന്ദു സമുദായം ലോകത്ത് നിന്ന് അപ്രത്യക്ഷമാകും; മുസ്ലീം ക്രൈസ്തവ സഭകൾ പ്രതിദിനം വളരുന്നു; ഹിന്ദു സമുദായത്തിന്റെ വളർച്ച കീഴോട്ട് മധുര: ഹിന്ദുസമുദായം അടുത്ത അൻപതു വർഷത്തിനുള്ളിൽ ലോകത്തു നിന്നു തുടച്ചു നീക്കപ്പെടുമെന്ന് പഠനം. ക്രൈസ്തവ, മുസ്ലീം സമുദായങ്ങൾ ലോകത്തിൽ പ്രതിദിനം പത്തുശതമാനം വച്ച് വളരുമ്പോൾ, ഹൈന്ദവ സമൂഹം ഇന്ത്യയിലും നേപ്പാളിലുമായി ചുരുങ്ങുകയാണ്. പ്രതിദിനം ഹൈന്ദവ സമൂഹത്തിൽ നിന്നുമറ്റു മതങ്ങളിലേയ്ക്കും ജാതിയിലേയ്ക്കും ചേക്കേറുന്നവരുടെ എണ്ണം വർധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ മധുര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ റിലീജിയസ് ലിറ്ററസി പ്രോഗ്രോം എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റു മതങ്ങളെ അപേക്ഷിച്ച് വളർച്ചാ നിരക്ക് ഏറെ കുറവുള്ളത് ഹിന്ദുസമുദായത്തിനാണെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. മറ്റു മതങ്ങൾ ലോകത്തെമ്പാടും വളരുന്നതയാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്തവ സഭയാണ് വളർച്ചയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. പല രൂപത്തിലാണെങ്കിലും കഴിഞ്ഞ മുപ്പത് വർഷത്തിനിടെ എഴുപതു ശതമാനത്തിലേറെ വർധിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനത്തിൽ നിന്നു മനസിലാക്കാൻ സാധിക്കുന്നത് ഈ സഭകളെല്ലാം കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ലോകത്തെല്ലായിടത്തുമായി പടർന്നു പന്തലിച്ചു കഴിഞ്ഞതായാണ്. ഓരോ മിനിറ്റിലും നൂറു പേരെ വീതം ക്രൈസ്തവ സഭകൾ സ്വന്തം മതത്തിലേയ്ക്കു എത്തിക്കുന്ന രീതിയിലാണ് ലോകത്ത് പ്രചാരണം നടത്തുന്നതെന്നു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. മുസ്ലീം സമുദായമായ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ മുസ്ലീം സമുദായത്തിന്റെ വളർച്ച 50ശതമാനം കണ്ട് വർധിച്ചിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങൾ പൂർണമായും മുസ്ലീം സമുദായത്തിനു കീഴ്‌പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറു വർഷത്തിനിടെയുണ്ടായ വളർച്ചയുടെ തോതിന്റെ രണ്ട് ഇരട്ടിയാണ് കഴിഞ്ഞ മുപ്പത് വർഷത്തിനിടെയുണ്ടായിരിക്കുന്നത്. ഹിന്ദു സമുദായമാകട്ടെ ഈ കാലയളവിനിടെ വൻ തളർച്ചയാണ് നേരിടുന്നത്. മറ്റെല്ലാ മതങ്ങളും വളരുമ്പോൾ 25 ശതമാനം തളർച്ചയാണ് ഹിന്ദു സമൂഹം നേരിട്ടിരുന്നത്. ഇന്ത്യയിലെയും നേപ്പാളിലെയും 75 ശതമാനം ജനങ്ങൾ മാത്രമാണ് ഹിന്ദു സമൂഹത്തിൽ വിശ്വസിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 90 ശതമാനത്തിനു മുകളിൽ ജനസംഖ്യയുള്ള ലോകത്തിലെ ഏക രാജ്യം നേപ്പാൾ മാത്രമാണെന്നു കണക്കുകളിലൂടെ ഇവർ സ്ഥാപിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : FEJO STUDIO TENET - a fresh world of entertainment: Fejo - Talk To Daivam [Malayalam Rap] ടോക്ക് ടു ദൈവം മലയാളം റാപ്പ് - official video വലിയ കാന്‍വാസില്‍ ചെയ്യണം എന്ന മോഹം ഉണ്ടായിരുന്നു... പണം വലിയൊരു പ്രശ്നമായി വന്നതിനാല്‍ ചെറിയൊരു lyric video ആയി ആണ് ഇറക്കുന്നെ... ഈ പരീക്ഷണം ശ്രദ്ധിക്കപ്പെട്ടാല്‍, അത് മലയാളം റാപ്പ് ശാഖക്ക് ഒരു പുതിയ ചുവടുവെപ്പായിരിക്കും എന്ന് കരുതുന്നു... ഇത് ഒരു അടിച്ചുപൊളി, മാസ്സ് song അല്ലാ... നമുക്ക് സംഭവിക്കുന്ന കാര്യങ്ങള്‍... പിന്നെ നമുക്ക് ചുറ്റും അടുത്ത കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍... കേട്ടറിഞ്ഞ, കണ്ടറിഞ്ഞ കാര്യങ്ങള്‍... പ്രാര്‍ത്ഥന കഴിഞ്ഞു ഞാന്‍ ചോദിക്കുന്നു ചോദ്യങ്ങള്‍... തിന്മ വിളയാടും യുഗത്തില്‍ എന്തു ചെയ്യും ഞങ്ങള്‍... 'ലോക്കല്‍ ഇടി' സോങ്ങിന്‍റെ ആദ്യം കേള്‍പ്പിക്കുന്ന ringtone ആണ് പിന്നീട് 'കൂട്ടിലിട്ട തത്ത' ആയി മാറിയത്. 'കൂട്ടിലിട്ട തത്ത' സോങ്ങിലെ നിരാശനായ നായകന്‍ സിനിമാക്കാരോട് അവസരങ്ങള്‍ ചോദിച്ചു ചെല്ലുന്നതാണ് 'അവസരം തരൂ'. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Enth Paavamanu Ente Uppa is sad mappila song super singing by girl in a program. എന്ത് പാവമാണ് എന്റെ ഉപ്പ എന്ന ഒരു വിരഹ മാപ്... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അറബിക് ഇംഗ്‌ളീഷ് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു*ദോഹ. ഗള്‍ഫ് മേഖലയില്‍ സ്‌പോക്കണ്‍ അറബിക് പരിശീലന രംഗത്ത് ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ സംരംഭമായ അറബിക് ഇംഗ്‌ളീഷ്് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. എം.പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്‍കി നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി.വി. റപ്പായ് ഡിക്ഷണറിയുടെ പ്രകാശനം നിര്‍വഹിച്ചു. സാംസ്‌കാരിക സഹജീവനം ഇന്ത്യയുടെ കരുത്ത്‌: സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ * പുരാണേതിഹാസങ്ങൾ വഴി പകർന്നുകിട്ടിയ സാംസ്കാരിക സഹജീവനത്തിന്റെ സന്ദേശമാണ് ഭാരതത്തിന്റെ കരുത്ത് എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇൻഡോ അമേരിക്കൻ പ്രസ്ക്ളബ് (ഐ.എ.പി.സി) ന്റെ അഞ്ചാമത് അന്താരഷ്ട്ര മാധ്യമ സമ്മേളനം അറ്റ്ലാന്റാ എയർപൊർട്ട് മാരിയട്ട് ഹോട്ടൽ കൺവെൻഷൻ സെന്റ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2019 -ലെ തെരഞ്ഞെടുപ്പ്​: പ്രതിപക്ഷത്തിന്റെ അവസാനത്തെ ബസ്​ - അരുണ്‍ ഷൂറി*2019 -ൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പി​​​​ന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തി​​​​ ന്റെയും അവസാനമായിരിക്കുമെന്ന്​ ബി.ജെ.പിയുടെ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന പത്രപ്രവർത്തകനുമായ അരുണ്‍ ഷൂറി. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു സ്​ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിജ്​ഞ ചെയ്യണമെന്നും അരുൺ ഷൂറി ആവശ്യപ്പെട്ടു. പ്രമുഖ വെബ്​ സൈറ്റായ ‘ദ വയർ’ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കവെയാണ്​ ബി.ജെ.പിയു​ടെ മുൻ സഹയാത്രികനായ അരുൺ ഷൂറി ത​​​​ന്റെ അഭി​പ്രായം തുറന്നു പ്രകടിപ്പിച്ചത്​. മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറാണ്​ നിറഞ്ഞ സദസ്സിനു മുമ്പിൽ അരുൺ ഷൂറിയുമായി അഭിമുഖം നടത്തിയത്​. വാജ്​​പേയ്​ മന്ത്രിസഭയിൽ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ്​ കൈകാര്യം ചെയ്​തിരുന്നത്​ അരുൺ ഷൂറിയായിരുന്നു. ട്രംപിനെതിരെ ലൈംഗികാരോപണം വൈറ്റ്‌ഹൗസ്‌ വീണ്ടും തള്ളി*അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെതിരെ മുന്‍ നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍ ഉന്നയിച്ച ലൈംഗികാരോപണം വൈറ്റ്‌ ഹൗസ്‌ വീണ്ടും തള്ളി. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ലൈംഗിക ആരോപണവും ഇതുമായി ബന്ധപ്പെട്ട മറ്റു ആരോപണങ്ങളും അടിസ്ഥാനമില്ലാത്തവയാണെന്നു വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. 2006 നവേദിയില്‍വച്ച്‌ ഗോള്‍ഫ്‌ ടൂര്‍ണമെന്റിനിടെ ട്രംപ്‌ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നായിരുന്നു സ്റ്റോമി ഡാനിയേല്‍ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെ ആദ്യം ആരോപിച്ചത്‌. ബിഹാറില്‍ ടോര്‍ച്ച്‌ വെളിച്ചത്തില്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ സ്‌ത്രീ മരിച്ചു*ബിഹാറിലെ മുസഫര്‍പൂരിലെ സദര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ സ്‌ത്രീ മരിച്ചു. റൂബി കുമാരി എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന്‌ സ്‌ത്രീയ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ഡോക്ടര്‍മാര്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട്‌ ഗുരുതരപരുക്കുകളോടെയാണ്‌ റൂബി കുമാരിയെ ആശുപത്രിയില്‍ എത്തിച്ചത്‌. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ്‌ മലയാള ചലച്ചിത്രം ദൃശ്യം കോപ്പിയടിയാണെന്നാരോപിച്ചു നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ ജില്ലാ കോടതി തള്ളി. പകര്‍പ്പവകാശ ലംഘനം ആരോപിച്ച്‌ കോതമംഗലം സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ അധ്യാപകനുമായ ഡോ. സതീഷ്‌ പോള്‍ കോപ്പി റൈറ്റ്‌ നിയമപ്രകാരം നല്‍കിയ ഹര്‍ജിയാണു ജഡ്‌ജി പി.ജി.അജിത്‌ കുമാര്‍ തള്ളിയത്‌. തന്റെ `ഒരു മഴക്കാലത്ത്‌' എന്ന നോവലാണു സിനിമയാക്കിയതെന്നായിരുന്നു സതീഷ്‌ പോളിന്റെ വാദം. സിനിമയുടെ ലാഭത്തിന്‍െറ 20 ശതമാനവും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഈ വാദവും തള്ളി. നോവലും സിനിമയുടെ തിരക്കഥയും പരിശോധിച്ച ശേഷമാണു കോടതി വിധി. ജിത്തു ജോസഫ്‌ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്വർഗവാതിൽ തുറന്ന്, കിതച്ചുകൊണ്ട് ഓടിക്കയറിയ ദൂതൻ കണ്ടത് സിനിമ കണ്ടുകൊണ്ടിരിക്കുന്ന ദൈവത്തെ ആയിരുന്നു. ദൈവം (നന്നായി ആലോചിച്ച്) : ഓഹ്.. അങ്ങനെ... ഓക്കെ... ആഹ് പിന്നെ... ഈ പടത്തിന്‍റെ 2nd പാർട്ട് ഇറങ്ങിയിട്ടുണ്ട്... ദൈവം (ഞെട്ടലോടെ) : എന്‍റെ ഈശ്വരാ... അവർക്ക് വേണ്ടതെല്ലാം ഞാൻ provide ചെയ്യാറുണ്ടല്ലോ... പിന്നെ എന്തിനാ സമരം ?? ദൂതൻ : ഓഹ്... ഇവിടുത്തെ മാലാഖമാരുടെ കേസ് അല്ല... നമ്മുടെ ഭൂമിയിലെ മാലാഖമാർ... നഴ്സുമാർ... അവരുടെ സമരം !! ദൂതൻ (പുഞ്ചിരിച്ചുകൊണ്ട്) : ഒട്ടുമിക്ക നഴ്സുമാരും രോഗികളെ തങ്ങളുടെ ഉറ്റ ബന്ധുക്കളെപ്പോലെ സ്നേഹിക്കുന്നു. ദൈവം (ഒന്നു ആലോചിച്ച്) : ഉം... മാത്രമല്ല, നമ്മളെ ഓർത്തു പ്രാർത്ഥിച്ചു കേഴുന്ന ഒരുപാട് രോഗികൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, ഇവരിൽ നിന്നു ലഭിക്കുന്ന കരുതലും, തുണയും ഇനിയും തുടരേണ്ടതുണ്ട്... ദൈവം : ഈശ്വരാ... കൊച്ചി മെട്രോയുടെ extension ജോലികൾ എൻട്രൻസ് കോച്ചിങ്ങിന് പോണ പിള്ളേരെ ഏൽപ്പിക്കുന്ന പോലെ... ദൈവം (ആലോചിച്ചുകൊണ്ട്) : ശരി, സന്തോഷത്തോടെ പൊയ്ക്കൊള്ളുക... നീതിക്കായി പോരാട്ടം തുടരാൻ നഴ്സുമാരോട് പറയുക... തർക്കത്തിനിടയിലും കോഴിയുടെ ശബ്ദം ഉയർന്നു കേട്ടു : താറാവിനും കൂടി വേണ്ടിയാടോ ഞാൻ ഇവിടെ സംസാരിച്ചത്. അവസാനം നിങ്ങള്‍ നാൽകാലികൾ ഒക്കെ കൂടെ ഞങ്ങളെ തേച്ച്... കോഴി : തനിക്കു അതു പറയാം. ഒരു കല്യാണ ഫങ്ഷനിൽ വന്നവർക്കെല്ലാം ഫുഡ് കൊടുക്കാൻ തന്നെപ്പോലുള്ള 2 എണ്ണത്തിനെ തട്ടിയാൽ മതി. ഞങ്ങൾ കോഴികളുടെ കേസ്സ് എങ്ങനാ... കലങ്ങിയ നെഞ്ചുമായി നടന്നു അകലുന്ന കോഴിയെ കണ്ടു ഒട്ടകം മറ്റു മൃഗങ്ങളോടായി പറഞ്ഞു : നിങ്ങൾ കോഴിയെ അങ്ങനെ അധിക്ഷേപിച്ചത് ശരിയായില്ല പുള്ളേ... ഒന്നുമില്ലെങ്കിലും ഞമ്മള് പണ്ട് ഗൾഫിൽ ആയിരുന്നപ്പോൾ ഞമ്മക്കടെ അറബി മുതലാളിമാർക്ക്എന്നും സ്നേഹത്തോടെ ഡിന്നർ ഒരുക്കിയിരുന്നവരാണ് കോഴികൾ... 'കശാപ്പു ചെയ്യാനാകാത്ത മൃഗങ്ങളുടെ ലിസ്റ്റിൽ' കഷ്ടിച്ചു കടന്നു കൂടിയ എന്നോട്, നാളെ കാണിക്കില്ല എന്നാര് കണ്ടു... കോഴിയും ഒട്ടകവും ഇറങ്ങിപ്പോയ വാതിലിലൂടെ കടന്നുവരുന്ന ആ ഇരുകാലിയെ കണ്ടു അവിടെ ഉണ്ടായിരുന്ന മൃഗങ്ങൾ ഞെട്ടി... എരുമ : ബ്ലഡി ഫൂള്‍... പേടിപ്പിച്ചു കളഞ്ഞല്ലാഡോ... മൃഗ സ്നേഹിയാണല്ലേ... എങ്കിൽ ഇരിക്കൂ... ഞങ്ങളുടെ ചർച്ചയിൽ പങ്കെടുക്കൂ... മൊബൈലിൽ നോക്കി കാര്യം മനസിലാക്കിയ കാള ഞെട്ടലോടെ : ശരിയാണ്... കശാപ്പു നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി... (തൊണ്ടയിലൂടെ വെള്ളം ഇറക്കുന്ന ശബ്ദം) കാള : പോകുന്നവർ ഒക്കെ പോകട്ടെ... എന്തൊക്കെ വന്നാലും ഈ കാള കിടക്കും, കയറോടും... നിങ്ങൾ ആ കന്നുകാലി നിരോധന നിയമത്തിന്‍റെ ചിരിച്ചു കൊണ്ട് മനുഷ്യൻ : കശാപ്പു നിരോധനത്തിന് സ്റ്റേ ഓർഡർ കിട്ടിയ സ്ഥിതിക്കു അതൊന്നു ആഘോഷിക്കാൻ, ഒരു ബീഫ് ഫെസ്റ്റിവൽ നടത്താനുള്ള ഇറച്ചി നോക്കി ഇറങ്ങിയതാ !! പശു : കണ്ണൂര് പോയാൽ അവിടുള്ള യൂത്തൻമാര് പബ്ലിക് ആയി, നടു റോഡിൽ ഇട്ടു നമ്മളെ അറഞ്ചം പുറഞ്ചം കശാപ്പു ചെയ്തു കൊന്നു പ്രതിഷേധിക്കും... അതിലും ഭേദം അറബിക്കടലിൽ ചാടുന്നതാ... വേറെ ഏതെങ്കിലും സംരക്ഷണ നിയമം ഇനി വന്നാല്‍, ഒരു മൂന്നാം അങ്കത്തിലൂടെ അവയെ നേരിടാം എന്ന പ്രതീക്ഷയോടെ... <eos>
README.md exists but content is empty. Use the Edit dataset card button to edit it.
Downloads last month
0
Edit dataset card