text
stringlengths
63
327k
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഡോക്ടറോടു സംസാരിച്ചു; ലക്ഷ്മിക്കായി ഇനിയും പ്രാർഥന വേണം: സ്റ്റീഫൻ ദേവസ്സി| Stephen Devassy about Lakshmi അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചു സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസി. ദീപാവലി ആശംസകൾ നേർന്നതോടൊപ്പം ലക്ഷ്മിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സ്റ്റീഫൻ ദേവസി പങ്കുവെച്ചു. സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ: ' ലക്ഷ്മിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു നിരവധി ആളുകൾ എനിക്കു മെസേജ് അയക്കുന്നുണ്ട്. ഡോക്ടറോട് സംസാരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ‍‍ഡിസ്ചാർജ് ചെയ്തു. ലക്ഷ്മി ഇപ്പോൾ വീട്ടിലാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ നമ്മൾ ലക്ഷ്മിക്കു വേണ്ടി ഇനിയും കൂടുതൽ പ്രാർഥിക്കണം. എല്ലാവരുടെയും പ്രാർത്ഥന ഇനിയും വേണം'' ലക്ഷ്മിയെ സന്ദർശിച്ച അനുഭവം സുഹൃത്തും സംഗീതസംവിധായകനുമായ ഇഷാൻ ദേവും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ലക്ഷ്മിക്കായി പ്രാർഥനകൾ ആവശ്യമാണെന്നു സംഗീത സംവിധായകനും ഗായകനുമായ ഇഷാനും നേരത്തെ അഭ്യർഥിച്ചിരുന്നു ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഡിജിറ്റൽ ഇന്ത്യയ്ക്ക് കരുത്തേകാന്‍ ജിസാറ്റ് 29 വിക്ഷേപിച്ചു | പ്രതിഷേധം കനത്തു; നിരക്ക് വര്‍ദ്ധനവ് പിന്‍‌വലിച്ച് കെഎസ്‌ആര്‍ടിസി | റഫാല്‍: ഹര്‍ജി വിധി പറയാനായി മാറ്റി | വിവരാവകാശരേഖകള്‍ പുറത്ത്; ജലീലിന്റെ ബന്ധുനിയമനം മുഖ്യമന്ത്രിയുടെ അറിവോടെ | ആലപ്പുഴ: കയര്‍ തൊഴിലാളി പെന്‍ഷന്‍ പരാതി പരിഹാര അദാലത്തിലേക്ക് ജില്ലാ ഓഫീസില്‍ പരാതി നല്‍കിയവര്‍ക്ക് 17ന് രാവിലെ 10ന് ജില്ലാ ഓഫീസില്‍ അദാലത്ത് നടത്തും. ശാരീരിക അവശത മൂലവും സാങ്കേതിക കാരണങ്ങളാലും ആധാര്‍ എടുക്കാന്‍ കഴിയാത്ത ഒരു വിഭാഗം കയര്‍ പെന്‍ഷന്‍കാര്‍ക്ക് തടസപ്പെട്ട പെന്‍ഷന്‍ അനുവദിക്കുന്നതിനായാണ് അദാലത്ത്. ഇവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ അദാലത്തിലെത്തണം. ബോര്‍ഡ് ചെയര്‍മാനും ബോര്‍ഡംഗങ്ങളും പങ്കെടുക്കുമെന്ന് ജില്ലാ ഓഫീസര്‍അറിയിച്ചു. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ അത് ആശ്വാസം തേടി വരണ്ട സ്‌ഥലങ്ങളിലൂടെ അലഞ്ഞു നടക്കുമെന്നും എങ്ങും സ്‌ഥലം ലഭിക്കാതെവരുമ്പോൾ തിരികെ വന്നു താനിറങ്ങിപ്പോന്ന ഭവനം ശ്രദ്ധിക്കുമെന്നും അതു സജ്‌ജീകൃതമായും ആളൊഴിഞ്ഞും കിടക്കുന്നതു കാണുമ്പോൾ പോയി തന്നെക്കാൾ ദുഷ്ടരായ ഏഴുപേരെക്കൂടെ കൊണ്ടുവന്നു താനിറങ്ങിപ്പോന്ന സ്‌ഥലത്തു കയറിപ്പാർത്ത് ആ മനുഷ്യന്റെ സ്‌ഥിതി കൂടുതൽ ദയനീയമാക്കുമെന്നും വിശുദ്ധ ബൈബിളിൽ നാം വായിക്കുന്നുണ്ട്. അശുദ്ധിയും തിന്മകളുമൊക്കെ തുടച്ചുനീക്കാൻ ഇച്ഛിക്കുന്നവർ ക്രിസ്തുവിന്റെ ഈ പ്രബോധനത്തെ ഗൗരവമായി ധ്യാനിക്കേണ്ടതും സ്വന്തം ജീവിതത്തിന്റെ അവസ്‌ഥകൾ തിരിച്ചറിയേണ്ടതുമാണ്. അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോകുന്നത് എപ്പോഴാണ്? അതിന് അവനിൽ വസിക്കാൻ ഒരു വഴിയും ഇല്ലാതെ വരുമ്പോൾ, എന്നുവച്ചാൽ ഒരുവൻ മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ, പിന്നെ അശുദ്ധാത്മാവിന് അവിടെ സ്‌ഥാനമില്ല. ഒരുവൻ പണക്കാരനോ പാവപ്പെട്ടവനോ ബുദ്ധിയുള്ളവനോ ബുദ്ധി കുറഞ്ഞവനോ ഇതൊന്നും അശുദ്ധാത്മാവിനു വിഷയമല്ല. എന്നാൽ, ഒരുവൻ മാനസാന്തരത്തിലേക്ക് എത്തുന്നത് അശുദ്ധാത്മാവിനു സൃഷ്ടിക്കുന്നതു പ്രതിസന്ധികളാണ്. ഇത്തരം പ്രതിസന്ധിയിലാണ് അശുദ്ധാത്മാവ് ഒരുവനെ വിട്ടു യാത്രയാവുക. മാനസാന്തരം പുതിയ ജീവിതത്തുടക്കമാണ്. ജീവിച്ചുവന്നതിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു ജീവിത ദിശാഗതികളിൽ മാറ്റം വരുത്തുമ്പോൾ ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടാകുന്നു. ഇത്തരം അടുക്കിനെയും ചിട്ടയെയും കുറിച്ചുള്ള പരാമർശമാണ് അടിച്ചുവാരി സജ്‌ജീകൃതമായ വീട് എന്നുള്ളത്. അടിച്ചുവാരി സജ്‌ജമാക്കുക എന്നതിനു വ്യത്യസ്ത ഭാവങ്ങളുണ്ട്. മാറ്റമുണ്ടാകണം എന്ന തോന്നലിൽ രൂപം കൊണ്ട് വളരെ പെട്ടെന്നു മനുഷ്യൻ കുറെ അടുക്കും ചിട്ടയും കൈവരിക്കാൻ ശ്രമിക്കും. പലപ്പോഴും ഇത്തരം ശ്രമങ്ങൾക്കു വലിയ ആയുസുണ്ടാവില്ല. മാറണം എന്ന ആഗ്രഹം ജനിക്കേണ്ടത് ഒരുവന്റെ ആന്തരികതയിൽ നിന്നാണ്. ബാഹ്യ സാഹചര്യങ്ങൾ ഒരാളിൽ സമ്മർദം ചെലുത്തുമ്പോൾ സമ്മർദങ്ങളിൽ വഴങ്ങിയോ അഥവാ മറ്റുള്ളവർ ചെയ്യുന്നതു കണ്ടോ, മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവർ, അധികം താമസിയാതെ അതിൽനിന്നു പിന്മാറും. കാരണം, അത് അവരുടെ ഉൾത്തലത്തിൽ നിന്നു രൂപം കൊണ്ടതല്ല. എന്നാൽ, അനുഭവങ്ങളുടെ വെളിച്ചത്തിൽ ബോധ്യങ്ങളിലൂടെ ഉരുത്തിരിയുന്ന മാനസാന്തരങ്ങൾക്കു സ്‌ഥായീഭാവമുണ്ടായിരിക്കും. അങ്ങനെയുള്ള മാനസാന്തരങ്ങൾ ജീവിതത്തിന് ഒരു ക്രമമുണ്ടാക്കുക മാത്രമല്ല ആത്മാവിനെ ദൈവകൂടാരമാക്കുകയും ചെയ്യും. അതിലെപ്പോഴും ദൈവസാന്നിധ്യം ജ്വലിച്ചുകൊണ്ടേയിരിക്കും. ആവേശങ്ങൾ പകരുന്ന മാനസാന്തരത്തിൽ സമയത്തിന് എണ്ണയൊഴിക്കാനോ ദീപം തെളിക്കാനോ കൃത്യമായി എല്ലാം അടുക്കും ചിട്ടയുമായി വയ്ക്കാനോ കഴിഞ്ഞെന്നു വരില്ല. ആവേശങ്ങൾ തീരുമ്പോൾ മാനസാന്തരങ്ങൾ കഴിയും. തത്ഫലമായി ആത്മാവ് ആളൊഴിഞ്ഞ കൂടാരമായി മാറും. ആളൊഴിഞ്ഞ കൂടാരങ്ങളിലേക്കാണ് അലഞ്ഞുതിരിയുന്ന ദുഷ്ടാരൂപി എത്തുക. ആത്മാവ് എന്ന കൂടാരം ദൈവം തന്നെയാണു മനുഷ്യനു സമ്മാനിച്ചത്. എന്നാൽ, അതിൽ വസിക്കാൻ മനുഷ്യൻ തന്നെ ക്ഷണിക്കുമ്പോഴാണു ദൈവം അതിൽ വസിക്കുക. പക്ഷേ പ്രസക്‌തമായ ഒരു ചോദ്യമുണ്ട്. ഒരിക്കൽ ദൈവത്തെ ആത്മാവിൽ കുടിയിരുത്തിയാൽ പിന്നെ ദൈവം നഷ്ടപ്പെടുന്ന അവസ്‌ഥയുണ്ടാവുന്നത് എങ്ങനെ? ദൈവത്തെ ആത്മാവിൽ കുടിയിരുത്തുന്നത് ഒരു കോൺട്രാക്ട് ഏതാനും കാലയളവിലേക്കു നൽകുന്നതു പോലെയല്ല. മറിച്ച് അത് എല്ലാ ദിവസവും ദൈവമുമ്പിൽ നമ്മൾ നടത്തുന്ന ഒരു സമർപ്പണത്തിന്റെ ഭാഗമാണ്. എല്ലാ നിമിഷങ്ങളിലും നാം ദൈവമനസിനു കീഴ്വഴങ്ങുന്നതിന്റെ ഭാഗമാണ്. ദൈവം രാജാവായി ആത്മാവിൽ വാഴുമ്പോൾ, സംസാരിക്കുമ്പോൾ, ഇടപെടുമ്പോൾ ഒരിക്കൽ ഇറക്കിവിട്ട പിശാചിന് തിരികെ വന്നുകയറാനുള്ള എല്ലാ പഴുതുകളും അടഞ്ഞുപോകും. പിശാച് കടന്നുവരുന്ന പഴുതുകൾ അടയ്ക്കുകയായിരുന്നു ഈ ദിവസങ്ങളിൽ നാം ചെയ്ത മനോഹര കാര്യം. തപസിന്റെ കാലം കഴിയരുതെന്നു ചിലരെങ്കിലും പ്രത്യേകിച്ചു ചില അമ്മമാർ ആഗ്രഹിച്ചിട്ടുണ്ടാവും. കാരണം തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്ന് ഇത്രയും ദിവസങ്ങൾ സ്വസ്‌ഥതയുണ്ടായിരുന്നു. നോമ്പ് നീണ്ടിരുന്നെങ്കിൽ അതു കുറച്ചുകാലം കൂടി നീളുമായിരുന്നല്ലോ എന്ന ചിന്തയുടെ ഭാഗമാണത്. അമ്പത്തൊന്നാം ദിവസത്തിൽ പഴയ തിന്മകളിലേക്കു മടങ്ങാൻ കാത്തുകെട്ടിയിരിക്കുന്നവർ ഒരു കാര്യം ഓർമിക്കുന്നതു നല്ലതാണ്. അലഞ്ഞുതിരിയുന്ന ദുഷ്ടാരൂപി നിങ്ങളുടെ പടിവാതിലുകൾ പരിശോധിക്കാൻ വരും. നിങ്ങളുടെ ഭവനം അതിനു യോജിച്ചതാണെന്ന് അതു കണ്ടെത്തിയാൽ തന്നെക്കാൾ ദുഷ്ടരായ ഏഴുപേരെക്കൂടി കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞ ആത്മാവിലേക്കു പ്രവേശിക്കും. നിങ്ങളുടെ സ്‌ഥിതി ആദ്യത്തേതിലും പരമ ദയനീയമാകും. നോമ്പുകാലം ഫലദായകമാവുക എന്നുദ്ദേശിക്കുന്നതു മറ്റൊന്നുമല്ല, ഇറങ്ങിപ്പോയ ദുഷ്ടാരൂപിക്ക് ഇടംകൊടുക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക എന്നതുതന്നെ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി ഇന്ധനവില വര്‍ധനവില്‍ പൊറുതി മുട്ടിയെന്ന് ബസ്സുടമകള്‍;മിനിമം ചാര്‍ജ് 10 രൂപയാക്കിയില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ല രാജേന്ദ്രനെ തൊട്ടാല്‍ കൈപൊള്ളും!ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയ എസ് രാജേന്ദ്രന്‍ എം.എല്‍ .എക്കെതിരേ കേസെടുത്ത മൂന്നാർ എസ് ഐയെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഇനി മുതല്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും ‘ജിഡി എന്‍ട്രിക്ക്’ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍: ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് എത്തിയത് മണിക്കൂറുകള്‍ നീണ്ട നാടകത്തിനൊടുവില്‍ ‘ഇന്ധനവില വളരെക്കൂടുതല്‍; അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു’: മോദിസര്‍ക്കാരിനെതിരെ തിരിഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇതാണോ ബി.ജെ.പിയുടെ ‘ഗോമാതാ’ സ്‌നേഹം?: മോദിയുടെ പരിപാടിക്കായി പശുക്കളെ’ ഗോശാലയില്‍നിന്നും ‘ഇറക്കിവിട്ടു’: വെള്ളവും ഭക്ഷണവും ലഭിക്കാതെ ചത്തൊടുങ്ങിയത് നിരവധി പശുക്കള്‍ ‘ഇനി എഴുന്നേറ്റ് നടന്നാല്‍ കാല് തല്ലിയൊടിക്കും, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടും’: വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്നയാളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി: വീഡിയോ പുറത്ത് 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, നൂറു കണക്കിന് കാറുകള്‍: പൃഥ്വിരാജിന്റെ ‘ലൂസിഫറി’ലെ മെഗാ മാസ് രംഗം ഷൂട്ട് ചെയ്യാന്‍ മാത്രം ചിലവ് രണ്ടരക്കോടി രൂപ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വീണ്ടും ഇരുട്ടടി. സേവന നികുതി കുടിശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വിഭാഗമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ബുധനാഴ്ചയ്ക്കകം നികുതി കുടിശികയായ 10 കോടി രൂപ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തുക അടയ്ക്കാന്‍ കമ്പനിക്കായില്ല. ഇതേ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. നേരത്തെ കമ്പനിയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്നാണ് കിംഗ്ഫിഷര്‍ രൂക്ഷമായ പ്രതിസന്ധിയിലായത്. അന്നുമുതല്‍ താളം തെറ്റിയ സര്‍വീസുകള്‍ ഇതുവരെ പൂര്‍ണമായി പുനരാരംഭിക്കാന്‍ കമ്പനിക്കായിട്ടില്ല. ഇതിനു പിന്നാലെയാണ് കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : റഫാല്‍ കരാറില്‍ ദസോള്‍ട്ട് മേധാവിയുടെ വീഡിയോ പുറത്ത്: റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണു പുതിയ തെളിവ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ‘കൊതുകുകടികൊണ്ട്’ പാലാ സബ് ജയിലില്‍: കിടപ്പ് നിലത്ത് പായ വിരിച്ച്; കൂട്ടിനുള്ളത് രണ്ട് പെറ്റിക്കേസ് പ്രതികള്‍ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ വൈദികനും, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും വിലക്ക്: ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണമെന്ന് സിസ്റ്റര്‍ ലൂസി; നടപടി ആവശ്യപ്പെട്ടത് ഇടവകക്കാരെന്ന് വികാരി ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരി: ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി ‘വാട്ടര്‍ അതോറിറ്റിക്കാരെ കൊണ്ട് തോറ്റു’: ജര്‍മന്‍ ടെക്‌നോളജിയില്‍ കേരളത്തില്‍ ആദ്യമായി പണിത റോഡ് മണിക്കുറൂകള്‍ക്കുള്ളില്‍ വെട്ടിപൊളിച്ചു മോദി ഭരണത്തില്‍ വീണ്ടും ബാങ്ക് തട്ടിപ്പ്; 5000 കോടിയുമായി സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി മധ്യപ്രദേശിലെ കാബിനറ്റ് മന്ത്രി പത്മ ശുക്ല ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു; കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കിടയിലും എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനിന്ന് മോദി സര്‍ക്കാര്‍: ഇന്ധന വില കുതിച്ചുയരുന്നു ആല്‍പ്‌സ് പര്‍വത താഴ്‌വാരത്തില്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയം; കോടികള്‍ മുടക്കി ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്തത് വമ്പന്‍ സെലിബ്രിറ്റികള്‍: വീഡിയോ ‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല; കരഞ്ഞുപോയി: കൊച്ചിയിലെത്തിയപ്പോഴുള്ള സംഭവത്തെക്കുറിച്ച് നടി സണ്ണി ലിയോണ്‍; വീഡിയോ… ‘ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല’; മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം ബില്‍ക്കുല്‍ നഹീ: വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് എന്തുകൊണ്ട്: പാകിസ്ഥാന്‍ യുവാവിന്റെ മറുപടി: വീഡിയോ നിങ്ങളുടെ കുട്ടികള്‍ ഒരിടത്ത് അടങ്ങിയിരിക്കുന്നില്ലേ?, ഭയങ്കര കുസൃതിയാണോ?: എങ്കില്‍ സ്‌പെഷല്‍ എജ്യുകേറ്ററായ ജിഷ കനല്‍ പറയുന്ന വീഡിയോ കാണൂ ഷുക്കൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷിന് ഹൈക്കോടതി ജാമ്യം നൽകി.ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തിന്റെ താല്പര്യം സംരക്ഷിക്കണമെന്ന് കാണിച്ചായിരുന്നു രാജേഷ് ഹര്‍ജി നല്‍കിയിരുന്നത്. ഷുക്കൂർ വധക്കേസിൽ 39ാം പ്രതിയാണു രാജേഷ്.ഓഗ്‌സറ്റ് 27വരെ ആയിരുന്നു രാജേഷിനെ റിമാന്‍ഡ് ചെയ്തിരുന്നത്.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോഴും ഒത്തുകളി ഭീഷണി: അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി തേജസ്വിനിയ്ക്ക് വേണ്ടി ബാലഭാസ്‌കറും ലക്ഷ്മിയും കാത്തിരുന്നത് പതിനാറ് വര്‍ഷങ്ങള്‍: എന്നിട്ടും, വെറും രണ്ട് വര്‍ഷത്തെ ആയുസ്സ് മാത്രമേ ഈശ്വരന്‍ ആ കുഞ്ഞിന് നല്‍കിയുള്ളൂ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മോഷ്ടിച്ച ബൈക്കില്‍ കറങ്ങി ആഡംബര ജീവിതം; ഡിജെയെന്ന് വിശ്വസിപ്പിക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍: കൊച്ചിയില്‍ രണ്ടുസെന്റ് കൂരയില്‍ താമസിക്കുന്ന ‘ഫേസ്ബുക്ക് ഫ്രീക്കന്‍’ കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ തലശ്ശേരി : സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപം തോക്കുമായി ചുറ്റിത്തിരിഞ്ഞയാള്‍ പിടിയില്‍. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കോഴിക്കോട് വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ (75) നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളില്‍ നിന്നും വടിവാളും കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് പിണറായിയുടെ വീട് സ്ഥിതി ചെയ്യുന്ന പണ്ട്യാലമുക്ക് ബസ് സ്റ്റോപ്പിനു സമീപത്തു നിന്നും ഇയാളെ പിടികൂടിയത്. ധര്‍മ്മടം പോലീസ് സ്റ്റേഷനിലുള്ള കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കുന്നത്. പിണറായിയുടെ വീടിനു സമീപം തോക്കും വടിവാളുമായി ഇയാളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുരുക്ക് മുറുകുന്നു: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍•ഇ വാർത്ത | evartha കുരുക്ക് മുറുകുന്നു: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പ് പലതവണ മോശമായി സ്പര്‍ശിച്ചെന്ന് സഭവിട്ട കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മഠത്തില്‍വെച്ച് ബിഷപ്പ് ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും പതിവായിരുന്നെന്നും സഭവിട്ട കന്യാസ്ത്രീ പറഞ്ഞു. ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണമാണ് രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും മൊഴി നല്‍കി. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ നാല് പേര്‍ ഒഴികെ ബാക്കിയുള്ളവര്‍, ലൈംഗിക ചുവയോടെ ബിഷപ്പ് ഒരിക്കലും പെരുമാറിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിനിടെ കേസില്‍ ഭകല്‍പ്പൂര്‍ ബിഷപ്പിന്റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മൊഴി നല്‍കിയ കന്യാസ്ത്രീകളും മറ്റു ചില കന്യാസ്ത്രീകള്‍ക്കും ജലന്ധര്‍ ബിഷപ്പിനെതിരെ ഭകല്‍പ്പൂര്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം ശക്തമാക്കണമെന്നും ബിഷിപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോഴിക്കോട്: പ്രളയബാധിത മേഖലകളിൽ അടുത്ത കാലവർഷത്തിനുമുമ്പ് 16,000 വീടുകൾ പണിയും. നവകേരള കർമപദ്ധതിയുടെ ഭാഗമായാണ് പുനർനിർമാണങ്ങൾ നടക്കുക. പ്രളയാനന്തര പുനർനിർമാണങ്ങൾക്കുള്ള മാനദണ്ഡങ്ങളനുസരിച്ചുള്ളവയാകും ഈ വീടുകൾ. പ്രളയത്തിൽ വീട് നഷ്ടമായ, സ്വന്തമായി ഭൂമിയുള്ളവർക്കാണ് ഇപ്രകാരം വീടുകളുണ്ടാക്കുന്നത്. സ്വന്തമായി വീടു പണിയാൻ പണമില്ലാത്തവർക്ക് പണിതുനൽകുകയും സ്‌പോൺസർഷിപ്പുകൾ മുഖേന സഹായം ലഭ്യമാക്കുകയുമാണ് ചെയ്യുക. നാലുലക്ഷം രൂപയാണ് വീടുണ്ടാക്കാൻ സർക്കാർ നൽകുക. 400 ചതുരശ്ര അടിയുള്ള വീടുകളാണ് പണിയുക. സ്വന്തമായി പണിയുന്നവർക്കും അല്ലാത്തവർക്കും വിവിധ ഏജൻസികളുടെ സഹായവും വൈദഗ്ധ്യവും ലഭ്യമാക്കും. 400 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളാണെങ്കിൽ സ്വയംപണിയേണ്ടിവരും. ഇവർക്കും നാലുലക്ഷം രൂപയും വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കും. വീടുകൾ നഷ്ടമായവരെ വിളിച്ചുവരുത്തി വിശദമായി ചർച്ച നടത്തിയാണ് ഓരോരുത്തർക്കും ഏതുതരം പദ്ധതിയാണ് വേണ്ടതെന്ന്‌ തീരുമാനിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഇതിനു തുടക്കംകുറിച്ചത്. പ്രളയത്തെത്തുടർന്ന് വീട് പുനർനിർമിക്കേണ്ട എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ശില്പശാല നടത്തിക്കൊണ്ടാണ് അഭിപ്രായങ്ങളും ആശയങ്ങളും ആരാഞ്ഞത്. പ്രളയദുരിതം കൂടുതലുള്ള തെക്കൻജില്ലകളിൽ ബ്ലോക്കടിസ്ഥാനത്തിലാവും ഇത്തരം ശില്പശാലകൾ. പ്രളയംപോലുള്ള ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമിതികൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം. കോൺക്രീറ്റിൽ മുൻകൂർ ഉണ്ടാക്കുന്ന കെട്ടിടങ്ങൾ ക്രെയിൻ വഴി ഉറപ്പിച്ചുകൊണ്ടുള്ള രീതി പറ്റാവുന്നിടങ്ങളിൽ നടപ്പാക്കും. വളരെ പെട്ടെന്ന് പൂർത്തിയാക്കാനാവുമെന്നതും പരമ്പരാഗത നിർമാണ രീതിയെക്കാൾ ബലം കൂടുമെന്നതുമാണ് ഇതിന്റെ ഗുണം. സർക്കാർ നേരിട്ട് വീട് നിർമിക്കേണ്ടതുണ്ടെങ്കിൽ അതിന് കളക്ടറെ ചുമതലപ്പെടുത്തുന്ന സമ്മതപത്രം ഉടമകൾ നൽകേണ്ടതുണ്ട്. സാമ്പത്തികസഹായം നൽകുന്നത് ഘട്ടംഘട്ടമായിട്ടാവും. വാങ്ങിയ പണം വീട് നിർമിക്കാൻതന്നെ ഉപയോഗിക്കുന്നു എന്നുറപ്പാക്കിക്കൊണ്ടാവും ബാക്കി തുക നൽകുക. സംസ്ഥാനതലത്തിൽ 4500 വീടുകളാണ് സ്പോൺസർഷിപ്പ് വഴി നിർമിക്കുക. എന്നാൽ, ആവശ്യകത ഇതിനെക്കാൾ ഏറെയാണ്. ഓരോ ജില്ലയിലും പ്രാദേശികമായും ബാക്കി സ്‌പോൺസർഷിപ്പ് വഴിയും കണ്ടെത്താനാണ് നിർദേശം. വീടുണ്ടാക്കാൻ ഭൂമിയില്ലാത്തവരുടെ പ്രശ്‌നം പ്രത്യേകം പരിഗണിക്കും. അവർക്കായി ജില്ലകൾതോറും ലാൻഡ് പൂൾ തയ്യാറാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള, ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയും വ്യക്തികളിൽനിന്ന് സംഭാവനയായി ലഭിക്കുന്ന ഭൂമിയുമാണ് ഉപയോഗിക്കുക. നാലുലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കുക സാധാരണനിലയ്ക്ക് അസാധ്യമാണ്. നിർമാണസാമഗ്രികൾ ഒന്നിച്ചെത്തിക്കുകയും വൈദഗ്ധ്യവും സേവനങ്ങളും സൗജന്യമായി ലഭിക്കുകയും പ്രാദേശികമായ വിഭവസമാഹരണം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് പൂർത്തിയാക്കുക. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമാണജോലികൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. എല്ലായിടത്തും ഒരേരീതിയിലുള്ള വീടുകൾ സാധ്യമാകില്ല. പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ കൂടി പരിഗണിച്ചേ തീരുമാനമെടുക്കൂ. -റസി ജോർജ്, മിഷൻ മോണിറ്ററിങ് ടീം മെമ്പർ, നവകേരള കർമപദ്ധതി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നാട്ടുകാരിൽ നിന്നും പിരിവെടുത്ത് വാങ്ങിയ ആംബുലൻസ് വിറ്റ് പണം പോക്കറ്റിലാക്കി; കോതമംഗലം പൗരസമിതിയുടെ പ്രസിഡന്റെന്ന് പറഞ്ഞു സീലില്ലാത്ത രസീത് നൽകി പണം പിരിച്ചു; ദുരന്തനിവാരണ ഫണ്ടിലേക്കെന്ന പേരിൽ പിരിവെടുത്തും സുഖജീവിതം; മുൻ മന്ത്രിമാരും കെപിസിസി അംഗങ്ങളും അഭിഭാഷകരും അടങ്ങുന്നവരുടെ ചിത്രം സഹിതം ലഘുലേഖകൾ അടിച്ച് പലരിൽ നിന്നും പറ്റിയത് വൻതുകകൾ; തട്ടിപ്പുകാരൻ ജോണി മാറാച്ചേരി പൊലീസിനെയും കബളിപ്പിച്ചു രക്ഷപെട്ടു ഗജ ചുഴലിക്കാറ്റ്; നവംബർ 15 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 15മുതൽ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ മുസ്ലിം തീവ്രവാദ മതസംഘടനാ നേതാക്കൾക്കെതിരേ കേസ് ഫയൽ ചെയ്യുന്നതിൽ വീഴ്ചവരുത്തി; രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാർക്ക് ലാഹോർ സെഷൻസ് കോടതിയുടെ നോട്ടീസ്; പാക്കിസ്ഥാനിൽ ആസിയാ ബീബിയുടെ മോചനം ഉയർത്തിയ അലയൊലികൾ അവസാനിക്കുന്നില്ല പമ്പ-നിലയ്ക്കൽ ബസ് നിരക്ക് വർദ്ധിപ്പിച്ച ഡിടിഒയെ സസ്‌പെന്റ് ചെയ്ത് കെഎസ്ആർടിസി; നിരക്ക് വർദ്ധന കോർപ്പറേഷന്റെ അനുമതിയില്ലാതെയെന്ന് വിശദീകരണം; ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 23 രൂപ; നടപടി പ്രതിഷേധങ്ങൾക്കൊടുവിൽ ഒരു മുഴം മുമ്പേ എറിഞ്ഞ ചന്ദ്രശേഖര റാവുവിന് തെലങ്കാനയിൽ കാലിടറുമോ? വിശാല സഖ്യം ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവാതെ ടിആർഎസ്; പിന്നോക്ക സമുദായ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് സ്ഥിതി പ്രവചനാതീതം സർവ്വേ ഫലങ്ങൾ പ്രതികൂലമായതിന് പിന്നാല രാജസ്ഥാനിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; മന്ത്രിക്ക് പിന്നാലെ ലോക്‌സഭാ എംപിയും പാർട്ടി വിട്ടു; ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയത് ദൗസ മണ്ഡലം എംപിയും മുൻ പൊലീസ് ഓഫീസറുമായ ഹരീഷ് മീണ കോഴിക്കോട് ഇന്ന് ചെങ്കടലാകും; ഡിവഐഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും; പൊതുസമ്മേളനം കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ശബരിമലയിൽ കോടതി വിധി മാനിക്കണം; കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടാൻ അനുവദിക്കില്ല; കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത് അപകടകരമായ നിലപാട്; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ സമ്മേളനം; സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് സമാപനം ക്രിക്കറ്റ് താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിൽ വ്യത്യസ്തനായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം; ദേശീയ ടീം നായകനായിരിക്കെ പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി മഷ്‌റഫെ ബിൻ മൊർതാസ; അവാമി ലീഗിന്റെ പാർട്ടി സ്ഥാനാർത്ഥിയാക്കാൻ അനുമതി നൽകി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന; ജനവിധി തേടുന്നത് സ്വന്തം മണ്ഡലത്തിൽ നിന്ന് അവൻ വരും..അവൻ ശക്തനായിരിക്കും! 10 വർഷത്തിന് ശേഷം ബാലൺദ്യോറിന് മെസിയും റൊണാൾഡോയുമല്ലാതെ ഒരു അവകാശി? വോട്ടിങ് പാതിയായപ്പോൾ മെസിയും റോണോയും ആദ്യ മൂന്നിൽ പോലുമില്ല; ബ്രസീൽ ഇതിഹാസം കക്കയ്ക്ക് ശേഷം റോണോയും മെസിയുമല്ലാതെ ജേതാവാരെന്ന് കാത്ത് ലോകം ഹിറ്റ്മാന്റെ റെക്കോർഡ് ഇനി പഴങ്കഥ; ടി20യിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇതിഹാസ വനിതാ ക്രിക്കറ്റർ മിതാലി രാജിന്; മൂന്നാം സ്ഥാനം ക്യാപ്റ്റൻ കോലിക്ക് ടി ട്വന്റി റാങ്കിങിൽ ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്; വിൻഡീസിനെ തകർത്തതിന് പിന്നാലെ നേട്ടമുണ്ടാക്കി രോഹിതും കുൽദീപും; ടീം റാങ്കിൽ പാക്കിസ്ഥാന് പിന്നിൽ ഇന്ത്യ രണ്ടാമത് അഞ്ചു വർഷത്തെ പ്രണയസാഫല്യം! ദീപിക റൺവീറിന്റേതായി; ഇന്ന് നടന്ന വിവാഹം ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിൽ; നാളെ രൺവീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലും; വിവാഹവേദിയിൽ പ്രവേശനം കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രം 'ഞാനും രജനിയും ഇപ്പോൾ നിയമപരമായി വേർപിരിഞ്ഞിരിക്കുന്നു; ഒരുമിച്ച് കുറേ സുന്ദരവർഷങ്ങൾ പങ്കിട്ടു! ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും'; വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രാക്ഷസൻ ഹീറോ വിഷ്ണു വിശാൽ ഓൺസ്‌ക്രീനിൽ ഗ്ലാമർ രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്ന പലരും ഓഫ് സ്‌ക്രീനിൽ എന്തു വൃത്തികേട് ചെയ്യാനും തയ്യാറാണ്; താൻ ഓൺസ്‌ക്രീനിൽ വീട്ടുവീഴ്‌ച്ചക്ക് തയ്യാറാകുമ്പോൾ ഓഫ് സ്‌ക്രീനിൽ തയ്യാറാവില്ല;എന്തു കൊണ്ടാണ് ഗ്ലാമർ രംഗങ്ങളിൽ അഭിനയിക്കുന്നുവെന്ന ചോദ്യത്തിന് നടി സാധിക വേണുഗോപാലിന്റെ മറുപടി ഇങ്ങനെ പ്രചാരണ പോസ്റ്ററുകളിൽ വിജയ് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ; പുകവലി ഹാനികരമെന്ന മുന്നറിയിപ്പ് നല്കാതെ പോസ്റ്റർ പതിച്ചതിന് വിജയ്‌ക്കെതിരേ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കേസ്; നടനെതിരെ ചുമത്തിയത് രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പ്; വിവാദങ്ങൾക്കിടയിലും വിജയ കുതിപ്പ് തുടരുന്ന ചിത്രം ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബിൽ അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടി മാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മല കയറൂ; അയൽസംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരെയും ശബരിമലയിൽ കാവലിന് എത്തിക്കും; വെല്ലുവിളിയുമായി രാഹുൽ ഈശ്വറിന്റെ വീഡിയോ അത്ഭുതകരമായി രക്ഷപ്പെട്ടു! കോഴിക്കോട് സ്‌കൂട്ടർ ടിപ്പർ ഇടിച്ച് തെറിപ്പിച്ചിട്ടും അപകടത്തിൽ ആർക്കും ഒരു പോറൽ പോലുപമില്ല; വെറുതെ പറയുന്നതല്ല കണ്ടുനോക്കു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ വ്യാജവാർത്തകൾ ജീവൻ എടുക്കുന്ന രാജ്യമായി ഇന്ത്യ മാറിയോ? സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ മൂലം 30ൽ അധികം ജീവനുകൾ നഷ്ടപ്പെട്ടെന്ന് കണ്ടെത്തി ബിബിസി; ഫേസ്‌ബുക്കും വാട്സാപ്പും ട്വിറ്ററും ഇന്ത്യയുടെ അന്തസ് കെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ഉണ്ണി മുകുന്ദനെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ് സീരിയൽ പ്രേക്ഷകരുടെ സ്വന്തം 'ഹരിത' ; നടി സ്വാതി നിത്യാനന്ദ ഉള്ളിലുള്ളത് അറിയിച്ചത് റിമിയുടെ 'ഒന്നും ഒന്നും മൂന്ന്' പരിപാടിയിൽ; ഉണ്ണി കല്ല്യാണം കഴിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് തുറന്ന് പറയാമെന്നും റിമിയുടെ ഉറപ്പ് ; 'അങ്ങനെ അദ്ദേഹം വന്നാൽ ആ സമയത്ത് തനിക്ക് ജാഡയായിരിക്കുമെന്നും' സ്വാതിയുടെ കിടിലൻ മറുപടി ഇസാഫ് ബാങ്കിലും അഞ്ച് ശതമാനം ഓഹരി എടുത്ത് യൂസഫലി; 85 കോടി മുടക്കി ഓഹരി എടുത്തതോടെ കേരളത്തിലെ എല്ലാ ബാങ്കുകളിലും ഓഹരി ഉടമയായി ലുലു ഉടമ; 500 കോടി മുടക്കി ബ്രിട്ടണിൽ ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റും വരുന്നു; കേരളത്തിന്റെ പ്രവാസി വ്യവസായി ആഗോള ബിസിനസ്‌ ഭീമനാകുമ്പോൾ യുകെയിൽ ബ്രാഞ്ചുകൾ തുടങ്ങിയും പഞ്ചാബ് നാഷണൽ ബാങ്ക് കബളിപ്പിക്കപ്പെട്ടു; ഏഴ് ബ്രാഞ്ചുകള പറ്റിച്ച് വ്യവസായികൾ അടിച്ച് മാറ്റിയത് 271 കോടി രൂപ; പിടിപ്പ്കേടിന്റെ പേരിൽ കാശ് ചോദിച്ച് പിഎൻബി ലണ്ടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു കാർഡ് തട്ടിപ്പിന് കടിഞ്ഞാണിടാൻ റിസർവ് ബാങ്ക്; ചിപ്പ് ഘടിപ്പിച്ച ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉടൻ വിതരണം നടത്തണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം; പഴയ കാർഡുകൾക്ക് ഡിസംബർ 31 വരെ പ്രാബല്യം; മാഗ്നെറ്റിക്ക് സ്ട്രിപ്പിനോട് വിട പറയുന്നതോടെ വിവരം ചോർത്തി പണം തട്ടുന്നത് പൂർണമായി തടയാൻ കഴിയുമെന്നും നിഗമനം പണം എന്നത് സമ്പദ് ഘടനയുടെ ലൂബ്രിക്കന്റാണ്; ഒറ്റരാത്രിയിൽ പണം ഇല്ലാതെയാവുക എന്നുവച്ചാൽ ഇന്ധനം തീർന്ന വണ്ടിക്ക് സംഭവിച്ചത് എന്താണോ അതാവും സംഭവിക്കുക; എന്നെപോലുള്ളവർ ആദ്യം കരുതിയത് കള്ളപ്പണം ധാരാളം ഒഴുകിയെത്തുമെന്നായിരുന്നു; മോദിയുടെ നോട്ട് നിരോധനം വലിയ പരാജയമായിരുന്നു; സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് മറുനാടൻ മലയാളിയോട് ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമലയിൽ നിന്നു പകർന്ന അയ്യപ്പജ്യോതിയുടെ പ്രയാണം തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ അഞ്ച് കോടി ഭവനങ്ങളിൽ ജ്യോതി തെളിയിക്കം; ജ്യോതി പ്രയാണത്തിന് നേതൃത്വം നൽകുന്നത് ഗണേശോത്സവ ട്രസ്റ്റ്, ശ്രീ മണികണ്ഠ സേവാ സംഘം, അയ്യപ്പ ധർമരക്ഷാ സമിതി, ശിവസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കൺമണിയെ തിരികെ കിട്ടാനുള്ള പ്രാർത്ഥന ഫലം കണ്ടാൽ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിക്കുമെന്ന് മാതാവിന്റെ വാക്ക് ; പടച്ചവന് കൊടുത്ത വാക്ക് വർഷങ്ങൾക്ക് ശേഷം പാലിച്ച് ഒൻപതാം ക്ലാസുകാരി മകൾ; രാജ്യാന്തര ഹോളി ഖുർആൻ പാരായണ മത്സര വേദിയിൽ ഹവ്വ മാറ്റുരയ്ക്കുന്നത് സർവശക്തന് മുന്നിലുള്ള സമർപ്പണം; ലമീസ ഹറമിൽ തൊട്ട് നൽകിയ വാക്കിന് സ്വർണത്തിളക്കം സമ്മാനിക്കാൻ ഹവ്വ പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയം; നവകേരളം കെട്ടിപ്പടുക്കാൻ കൊച്ചി മെട്രോയോ സിയാൽ പോലെയോ ഒരു ഏജൻസി വേണം; വിദേശസഹായ വിവാദം അനാവശ്യം; ശബരിമലയിൽ സുപ്രീംകോടതി നടത്തിയ വിധി പുരോഗമനപരം; നമ്മുടെ പ്രശ്‌നങ്ങൾ ലിസ്റ്റ് ചെയ്താൽ അതിൽ ആദ്യത്തെ നൂറിൽ പോലും ശബരിമലയൊന്നും പെടില്ല; ഈ സമരങ്ങൾ കാണുമ്പോൾ ഏത് നവകേരളം എന്ന് ചോദിച്ചുപോകും; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു ദുരന്തനിവാരണമേഖല ആഗ്രഹിച്ച് തെരഞ്ഞെടുത്തതല്ല; പോയ രാജ്യങ്ങളിലൊക്കെ ദുരന്തം ഉണ്ടായതോടെ അതിൽ പെട്ടുപോവുകയായിരുന്നു; ഏറ്റവും ഭീതിദമായ ദുരന്തം കണ്ടത് ഹെയ്ത്തിയിൽ; രണ്ടുലക്ഷംപേർ മരിച്ച ഭൂകമ്പത്തിൽ വലിയ കുഴി കുഴിച്ച് മണൽ ഒക്കെ ഇറക്കുന്നപോലെ മൃതശരീരങ്ങൾ ഒന്നിച്ച് മൂടിയത് മറക്കാനാവുന്നില്ല; ഹെയ്ത്തിയേക്കാൾ വലിയ ഭൂകമ്പമായിട്ടും ചൈന അതിജീവിച്ചത് അവരുടെ സംവിധാനങ്ങൾ ലോകോത്തരമായതിനാൽ; എങ്ങനെ ഞാനൊരു 'ദുരന്തേട്ട'നായി; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു 'കലാഭവൻ മണി നാടൻ പാട്ട് പാടിയാൽ അതിന്റേതായ ഒരു അളവിൽ വരും; മണിയുടെ ശബ്ദം ഇഷ്ടപ്പെട്ടത് പോലെ വേറെ ഒരു ഗായകരുടേയും ശബ്ദം മലയാളി ഇഷ്ടപ്പെട്ടിട്ടില്ല' ; ഗൃഹാതുരത്വം നിറയ്ക്കുന്ന സംഗീതം മലയാളികൾക്ക് പകർന്ന അതുല്യ കലാകാരൻ ഓർമ്മകൾ പങ്കുവയ്ക്കുന്നു; സംഗീതം സ്വപ്‌നം കണ്ടു നടന്ന കുട്ടിക്കാലത്തെ പറ്റിയും സംഗീത സംവിധായകനായതിനെ കുറിച്ചും മോഹൻ സിത്താര മറുനാടനോട് തുറന്ന് പറഞ്ഞപ്പോൾ മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് നീങ്ങിയതോടെ കൃഷികാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെയായി; പുരയിടത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞു; മക്കളുടെ കല്യാണം പോലുള്ള പ്രശ്‌നങ്ങളെല്ലാം അധിക ബാധ്യതയായി വന്നപ്പോൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ ഓരോ ഭാഗങ്ങൾ വിറ്റു; 75 ശതമാനം തെറ്റുകളുടെ പട്ടികയിലാണ് മറ്റുപാർട്ടികൾ നിൽക്കുന്നതെങ്കിൽ 25 ശതമാനത്തിലാണ് സിപിഎം നിൽക്കുന്നത്; രാഷ്ട്രീയം സാമ്പത്തിക നഷ്ടക്കച്ചവടമായ കേരളത്തിലെ അപൂർവം നേതാക്കളിൽ ഒരാളായ പാലോളി അനുഭവങ്ങൾ പങ്കുവെക്കുന്നു വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും ഉപഗ്രഹം പറന്നുയർന്നത് ജിഎസ്എൽവി മാർക്ക് 3ൽ; വാർത്താ വിനിമയ സംവിധാനങ്ങൾക്ക് സഹായകരമാകുമെന്നും ഗവേഷകർ; ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹം; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ നവ്യ നായരുമൊത്ത് ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ മനം നിറഞ്ഞ് പാടി; ' മാണിക്യ വീണയുമായെൻ' എന്ന ഗാനം നവ്യയും ജഗതിയുമൊന്നിച്ച് പാടിയത് സമൂഹ മാധ്യമത്തിൽ വൈറൽ; പ്രിയ താരത്തെ സന്ദർശിച്ചതിന്റെ അനുഭവവും വീഡിയോയും പങ്കുവയ്ച്ച് നവ്യയുടെ പോസ്റ്റ്; ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെന്ന് മലയാളത്തിന്റെ പ്രിയനായിക ശബരിമലയിലെ സ്ത്രീ പ്രവേശനം തർക്കിക്കേണ്ട വിഷയമേയല്ല; ഇത്തരം വിശ്വാസങ്ങൾ അതാതു രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിന്റേയും ശാസ്ത്രബോധത്തിന്റെയും യുക്തിബോധത്തിന്റേയും അടിസ്ഥാനത്തിൽ കുറഞ്ഞും കൂടിയുമിരിക്കും; നമ്മൾ ഒരു പ്രത്യേക മതത്തിൽ ജനിച്ചത് നമ്മുടെ തീരുമാനത്തിലല്ല; നിങ്ങൾ 21 വയസിനു ശേഷം ഒരു മതം സ്വീകരിച്ച് കഴിഞ്ഞ് എന്റെയടുത്ത് വന്ന് തർക്കിക്കാൻ നോക്കൂ; വൈറലായി സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ എവിടെ നിന്നോ ഒരു മുടി കൊണ്ട് വന്ന് പ്രവാചകന്റേതാണെന്ന് പറഞ്ഞ് വെള്ളം കലക്കി കൊടുക്കുന്ന കള്ള ഹമുക്കുകളാണ് ഇന്ന് കേരളത്തിലെ മുസ്ലിംകളുടെ ആത്മീയ നേതാക്കന്മാർ; ഇവരെ പുറം കാലു കൊണ്ട് ചവിട്ടിയോടിച്ചാലെ മുസ്ലിം സമൂഹം നന്നാവു: ബഷീർ വള്ളിക്കുന്ന് എഴുതുന്നു നിഥാരി കേസിലെ മുഖ്യപ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയത് വിധിനടപ്പാക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പ്; യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് പുലർച്ചെ സുപ്രീംകോടതി ചേർന്ന് പുതിയ ഹർജി പരിശോധിച്ചു; ശബരിമല റിവ്യൂ ഹർജി പരമോന്നത നീതിപീഠം തുറന്ന കോടതിയിലേക്ക് മാറ്റിയത് പഴയ നിലപാടിൽനിന്ന് പിറകോട്ട് പോകുന്നതിന്റെ സൂചനയല്ല; ജനുവരി 22ന് നിർണ്ണായകമാവുക പുതിയ തെളിവുകൾ പട്ടിക ജാതിക്കർ കയറിയാൽ ശബരിമല അശുദ്ധമാകുമോ? രക്തം, കഫം, മലം, മൂത്രം, എന്നിവയൊക്കെ മാത്രമല്ല ശബരിമലയെ അശുദ്ധമാക്കുന്നത്; ചണ്ഡാളർ അഥവാ പട്ടികജാതിക്കാർ കയറിയാലും ക്ഷേത്രം അശുദ്ധമാകുമെന്ന് താന്ത്രികസമുച്ചയം; സ്ത്രീ പ്രവേശനത്തെ എതിർക്കാൻ തന്ത്രികൾ സുപ്രീം കോടതിയിൽ കൊടുത്ത താന്ത്രിക സമുച്ചയം ആചാരങ്ങളെ മുറുകെ പിടിക്കുന്നവർ വായിക്കണമെന്ന് സണ്ണി എം കപിക്കാട് ശബരിമല ഹൈന്ദവ ക്ഷേത്രം അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് എങ്ങനെയാണ് ശബരിമലയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്നത്? ശങ്കു ടി ദാസിന്റെ ലേഖനം റിസർവ് ബാങ്കിന്റെ മൂലധനത്തിൽ കൈവെക്കുന്നത് അപകടകരം; ലോകത്താകമാനം സാമ്പത്തീക മാന്ദ്യം ഉണ്ടായപ്പോഴും ഇന്ത്യയിലെ ബാങ്കുകളെ പിടിച്ചു നിർത്തിയത് ആർബിഐയുടെ ശക്തമായ ഇടപെടൽ; ആർബിഐയുടെ കയ്യിലെ മൂലധനം എടുത്ത് ചെലവഴിച്ചാൽ അത് വെള്ളത്തിൽ വരച്ച വരപോലെയാകും: ജിതിൻ ജേക്കബ് എഴുതുന്നു രക്ത ബന്ധങ്ങളേക്കാൾ വലുതാണ് ചില ബന്ധങ്ങൾ; ആപത് ഘട്ടത്തിൽ സഹായിച്ച തമിഴ്‌നാട്ടുകാരനെ കുറിച്ച് വിൻസു കൂത്തപ്പള്ളി എഴുതുന്നു പ്രമേഹ പ്രതിരോധത്തിന് തുടക്കം ഇനി വീട്ടിൽ നിന്ന്; ഇന്ന് ലോക പ്രമേഹ ദിനം; കുടുംബവും പ്രമേഹവും എന്ന സന്ദേശവുമായി മറ്റൊരു പ്രമേഹ ദിനം കൂടി സ്വന്തം സ്തനങ്ങൾ വിവസ്ത്രയായി കണ്ണാടിക്ക് മുന്നിലോ, അല്ലെങ്കിൽ കുളിക്കുമ്പോഴോ പരിശോധിക്കുക; മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക: ബ്രെസ്റ്റ് കാൻസറിനെ തിരിച്ചറിയുക-ഡോ. ഷിനു ശ്യാമളൻ എഴുതുന്നു കുഴിവെട്ടാനും, കുഴിയിലിടാനും, കുഴി മൂടാനും കുഴിക്കു മുന്നിൽ പ്രാർത്ഥിക്കുനുമൊക്കെ അറുത്ത് കാശ് മേടിക്കുന്ന ബ്ലേഡ് കമ്പിനിയാണ് സഭകൾ; ആർജവമുള്ള ഭരണകൂടം ഇമ്മാതിരി മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഇടപെടണം; മരിച്ചവരെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറായാൽ മെത്രാനും പാതിരിയും ശവം വെച്ചുള്ള വില പേശൽ അതോടെ നിർത്തും; നിന്റെ നിത്യത എന്ന തട്ടിപ്പ്: റോയ് മാത്യു എഴുതുന്നു ഗസ്റ്റ് ഹൗസിൽ താമസവും അലാറം വച്ച് എണീപ്പിച്ച് എഴുന്നള്ളിച്ച് കൊണ്ടു പോകാൻ പൊലീസും ക്യൂ തെറ്റിച്ച് ഭഗവാനെ ദർശിക്കാൻ പ്രത്യേക പരിഗണനയും നൽകാൻ തൃപ്തി ദേശായി എന്താ പ്രധാനമന്ത്രിയാണോ? സുപ്രീം കോടതി വിധിയുടെ പേരിൽ കലാപത്തിന് ശ്രമിക്കുന്ന അരാജകവാദിയെ നിലയ്ക്ക് നിർത്തി ഇതുവരെ ഭക്തർക്കേല്പിച്ച മുറിവുണക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോ? ഭക്തരോ? സർക്കാരോ? ജയിച്ചതാര്? സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടലിന്റെ അന്തിമഫലം എന്തായിരിക്കും?റിവ്യൂ ഹർജി പരിഗണിക്കാൻ തീരുമാനിച്ചു എന്നതുതന്നെ സുപ്രീം കോടതിയുടെ മനസുമാറിയതിന്റെ ലക്ഷണം; വിധിക്കെതിരെ സമരം ചെയ്തവരെക്കുറിച്ച് ഒരു പരാമർശവും നടത്താതിരുന്നത് ഭക്തർക്ക് പ്രതീക്ഷ നൽകുന്നു; റിവ്യൂ ഹർജിയുടെ കാര്യത്തിൽ ഇന്ന് സുപ്രീം കോടതി നടത്തിയ ഇടപെടൽ ആർക്കാണ് ഗുണം ചെയ്യുക? ലേമാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഈ സർക്കാർ കാട്ടിയ ഉത്സാഹം എന്തേ സുപ്രീം കോടതി കണ്ടില്ലെന്നു നടിച്ചു? വിധി നടപ്പിലാക്കാൻ ഉദാസീനത കാട്ടുന്നതിന് പിഴയിട്ടു ശീലിച്ച സർക്കാർ എന്തേ ഭക്തരെ പൊക്കി അകത്തിടാൻ കൽപ്പിച്ചില്ല? ഇത് ജയത്തിന്റേയും തോൽവിയുടേയും വിഷയമല്ല; നാടിന്റെ നന്മയുടെ വിഷയമാണ് നിസ്സാരമായ ഒരു വാക്ക് തർക്കത്തിൽ തീരേണ്ട വിഷയം രണ്ട് ജീവൻ എടുക്കുമ്പോൾ നമുക്കും പഠിക്കാൻ ഒരുപാടില്ലേ? അപരിചിതമായ ഒരാൾ ഓവർടേക്ക് ചെയ്യുമ്പോൾ പോലും എന്തുകൊണ്ടാണ് നമ്മുടെ ഹൃദയം ക്ഷോഭം കൊണ്ട് നീറുന്നത്? ഡിവൈഎസ്‌പി ഹരികുമാറിന്റെ ആത്മഹത്യയും സനലിന്റെ പാഴായി പോയ ജീവിതവും നമ്മളോട് പറയുന്നത് ആചാരത്തിന്റെ പേരിൽ മാറു മറയ്ക്കാതെ സ്ത്രീകൾ നടന്ന കാലം കേരളത്തിലുണ്ട്; ആദ്യമായി ബ്ലൗസിട്ട സ്ത്രീകളെ തല്ലിയോടിച്ച നാടാണിത്; ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജു വന്നപ്പോൾ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്; സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും മതക്കുരുപൊട്ടി; സമാനമായ അവസ്ഥയാണ് ശബരിമല വിധിയിലും; ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശ്വരം നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്ന വാചകം, ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ ഉപേക്ഷിക്കുക; കേരളം കത്തേണ്ട സമയത്തും നിർലജ്ജം നോക്കി നിന്നവർക്ക് മാപ്പില്ല; സഖാക്കളെ സമരത്തെ തള്ളിപ്പറഞ്ഞ നിങ്ങൾ എകെജിയുടെ പടം ഇനി കോഫി ഹൗസിനുമുന്നിൽ മാത്രം തൂക്കുക; സഹനമല്ല സമരം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന പാഠം ചരിത്രം തങ്ക ലിപികളിൽ രേഖപ്പെടുത്തും; മഹാപാപി ഇരുമ്പഴിക്കുള്ളിലാവുമ്പോൾ; മറുനാടൻ എഡിറ്റോറിയൽ പുറത്താക്കൂ പിണറായീ.... പ്രളയത്തിനിടെ സുഖിക്കാൻ ജർമ്മനിക്ക് പോയ ഈ മന്ത്രിയെ; ഒപ്പം കൂടിയ ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി സ്ഥാനം ലീഗ് തിരിച്ചെടുക്കണം; റോമാ നഗരം കത്തിയെരുയുമ്പോൾ വീണവായിച്ച ചക്രവർത്തിമാരുടെ കേരള പതിപ്പ് ഇനി ആവർത്തിച്ചുകൂടാ; ജനങ്ങൾ പട്ടണികിടന്നും വെള്ളംകിട്ടാതെയും മരിക്കുമ്പോൾ സുഖവാസത്തിന് പോയവരെ ഒറ്റപ്പെടുത്തുക സദ്ദാം ഹുസൈന്റെ പേരിൽ ഹർത്താൽ; ബിൻലാദനെകുറിച്ച് കവിത; സലാം മടക്കാൻ പഠിക്കുന്ന ബുദ്ധിജീവി; മഹാത്മാഗാന്ധിയോളം ഉയർന്ന മദനി; പ്രിയസഖാവിനെ കൊന്നത് എസ്ഡിപിഐയാണെന്ന് പറയാൻ പേടിക്കുന്ന നേതാക്കളും അനുഭാവികളും: ഒരുപാവം ആദിവാസി പയ്യന്റെ ചോര മണക്കുമ്പോൾ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഇരട്ടച്ചങ്കാ എന്തുകൊണ്ടാണ് ഇടതുപക്ഷം ഇങ്ങനെ തീവ്രവാദികളെ ഭയക്കുന്നത്? സീറോ മലബാർ സഭയെ പിളർത്താനുള്ള ളോഹയിട്ട ഗുണ്ടകളുടെ കുത്തിത്തിരുപ്പ് വിശ്വാസികൾ തിരിച്ചറിയണം; കപ്യാര് കുത്തിക്കൊന്ന വൈദികന്റെ ചോരമണം പോലും ആലഞ്ചേരിയുടെ മുതുകിൽ ചാർത്താൻ ശ്രമിക്കുന്നത് പിശാചിന്റെ ബുദ്ധി: ചൊറിയണങ്ങുമായി അരമനയിൽ ചെന്നു കത്തനാർമാരുടെ ളോഹ പൊക്കി തേച്ചു പിടിപ്പിച്ചു വേണം ഇവറ്റകളെ നിലയ്ക്ക് നിർത്താൻ കുറച്ചുകാണരുത് ഈ 33 കാരിയെ; ശനി ശിംഘ്‌നാപൂരിലേക്കുള്ള മാർച്ച് തടഞ്ഞാൽ പ്ലാനിട്ടത് ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ; പൊലീസ് വന്ന് തുരത്താൻ നോക്കിയപ്പോൾ ആയിരം സ്ത്രീകളും ഒന്നിച്ചുപറഞ്ഞു: രക്തസാക്ഷികളായാലും ഒരിഞ്ചുഞങ്ങൾ അനങ്ങില്ല; നയിക്കാൻ തൃപ്തി ദേശായി എങ്കിൽ ഭൂമാതാ ബ്രിഗേഡ് ഇടഞ്ഞുതന്നെ; ശബരിമല കയറാൻ വരുന്നത് ഏഴംഗ സംഘവുമായി; വിശ്വാസിയെങ്കിലും അന്ധവിശ്വാസിയല്ലെന്ന് ആണയിടുന്ന പൂണെയിലെ ആക്ടിവിസ്റ്റിന്റെ കഥ പ്രളയക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മറുനാടൻ കുടുംബം നൽകിയത് 85 ലക്ഷം രൂപ; സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും നന്മയ്ക്ക് കൈകോർത്തതിന്റെ സന്തോഷ സൂചകമായി ചെറുപുഞ്ചിരിയോടെ ചെക്ക് ഏറ്റുവാങ്ങി പിണറായി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വീണ്ടും നന്മയുടെ പ്രതീകമാകുന്നത് ഇങ്ങനെ പാക്കിസ്ഥാൻ പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ ഭൗതീകശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു; രാജ്യത്തിന്റെ വീരപുത്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തി നൂറ് കണക്കിന് ആളുകൾ കശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന്; രാവിലെ എട്ടിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും: സംസ്‌ക്കാരം വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിൽ ഔദ്യോഗിക ബഹുമതികളോടെ ഒൻപത് വർഷങ്ങൾക്ക് ശേഷം ആർബിഐ വാങ്ങിയത് 8.46 ടൺ സ്വർണം; ആകെ 566.23 ടൺ സ്വർണം കരുതൽ ശേഖരത്തിൽ; ബാങ്കിങ് ഡിപ്പാർട്ട്‌മെന്റിന്റെ ആസ്തിയായി സൂക്ഷിച്ചിരിക്കുന്നത് 69,674 കോടി രൂപ മൂല്യമുള്ള 273.93 ടൺ സ്വർണം ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒടുവിൽ ഒൻപത് വർഷത്തിന് ശേഷം സ്വർണം വാങ്ങിയതായി റിപ്പോർട്ട്. 8.46 ടൺ സ്വർണമാണ് 2017-18 സാമ്പത്തിക വർഷത്തിൽ ആർബിഐ വാങ്ങിയത്. ഇത് 8460 കിലോഗ്രാം വരും. ഈ വർഷം ജൂണിലെ കണക്ക് പ്രകാരം 566.23 ടൺ സ്വർണമാണ് റിസർവ് ബാങ്കിന്റെ ... ഫ്‌ളിപ്പ്കാർട്ടിന് വാൾമാർട്ട് ഇട്ട വില 1,30,000 കോടി രൂപ! ഇന്ന് പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിഴുങ്ങൽ; ആമസോണിനെ വെട്ടി അമേരിക്കൻ ഭീമൻ മുടക്കുന്നത് 70 ശതമാനം ഷെയറെടുത്ത്; ഇന്ന് ഏറ്റെടുക്കൽ പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യൻ വിപണി ഓൺലൈൻ വ്യാപാര രംഗത്ത് ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമായ ഫ്‌ളിപ്പ്കാർട്ടിനെ അമേരിക്കൻ സൂപ്പർമാർക്കറ്റ് ഭീമന്മാരായ വാൾമാർട്ട് സ്വന്തമാക്കുന്നു. ഇന്ന് ബെംഗളൂരുവിലെത്തുന്ന വാൾമാർട്ട് ചീഫ് എക്‌സിക്യുട്ടീവ് ഡൗഗ് മക്മില്ലൻ കച്ചവടം പ്രഖ്യാപിക്കുമ്പോൾ അത... വീട് വയ്ക്കാൻ വസ്തുവാങ്ങിയെന്നും സംഭാവന നൽകിയെന്നും കള്ളം പറഞ്ഞ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ ഇനി കുടുങ്ങും; ശമ്പള വരുമാനക്കാർ തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടിയെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ് ന്യൂഡൽഹി: ശമ്പള വരുമാനക്കാരായ നികുതിദായകർ തെറ്റായ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്താൽ നടപടിയുണ്ടാകുമെന്ന് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. തെറ്റായ വരുമാനമോ, കുറഞ്ഞ വരുമാനമോ ഫയൽ ചെയ്യുന്നതായി മൂന്ന് നഗരങ്ങളിൽ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയ... സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്; അദാനിക്ക് ഒറ്റയടിക്ക് നഷ്ടമായത് 9,000 കോടി: ഓഹരി മൂല്യത്തിൽ ഉണ്ടായത് 7.72 ശതമാനത്തിന്റെ കുറവ് ന്യൂഡൽഹി: അദാനിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഒറ്റ ട്വീറ്റിൽ അദാനി ഗ്രൂപ്പിന് നഷ്ടമായത് 9,000 കോടി. വിപണി മൂല്യം ഇടിഞ്ഞതോടെ ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യത്തിൽ 7.72 ശതമാനത്തിന്റെ കുറവാണുണ്ടായത്. ബോംബെ ഓഹരി സൂചികയിൽ അദാ... രണ്ടര കൊല്ല മുമ്പ് മൂല്യമുണ്ടായിരുന്നത് 1.6 കോടി; അസ്വാഭാവികമായി കുതിച്ചുയർന്ന് കണക്കുകളെത്തിയത് 112 കോടിയിലും; ബിറ്റ് കോയിനിൽ സൂപ്പർ താരത്തിന് കൈപൊള്ളുന്നു; മൂല്യം കുറഞ്ഞതോടെ വിഹതവും ഇടിഞ്ഞു താണു; ബിറ്റ് കോയിനിൽ ബച്ചന് സംഭവിക്കുന്നത് ന്യൂഡൽഹി: ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിൽ ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേകിനും കൂടി കോടികളുടെ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇരുവർക്കും രണ്ടര വർഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിനാണ് ഉണ്ടാ... സർവകാല ഉയരത്തിൽ നിന്ന് നാല് വർഷത്തെ താഴചയിലേക്ക് കൂപ്പുകുത്തി ബിറ്റ് കോയിൻ; ക്രിപ്റ്റ് കറൻസിയിൽ ലോകത്തിനുള്ള വിശ്വാസം കുറയുന്നു; മുന്നറിയിപ്പുമായി റിസർവ്വ് ബാങ്കുകളും സജീവം ഹോങ്കോങ്: ബിറ്റ്കോയിന്റെ വില കുത്തനെ ഇടിയുന്നു. ഈവർഷം ബിറ്റ്കോയിന്റെ മൂല്യം 1,300ശതമാനത്തിലേറെ ഉയർന്ന് 19,511 ഡോളർ നിലവാരത്തിലെത്തിയിരുന്നു. അവിടെനിന്നാണ് ഈ വീഴ്ച. ബിറ്റ് കോയിന്റെ മൂല്യം സർവകാല ഉയരത്തിൽ നിന്ന് നാല് വർഷത്തെ താഴചയിലേക്ക് ഇടിഞ്ഞു. കഴിഞ്... ബിറ്റ്‌കോയിന് ആഗോളതലത്തിൽ വില കൂട്ടുന്നത് വൻ തട്ടിപ്പിന് കളമൊരുക്കാനെന്ന് സൂചന; കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ കരുതൽ നടപടികൾ സ്വീകരിച്ച് സർക്കാർ; മുൻകാലങ്ങളിലെ ഓഹരി കുംഭകോണം പോലെ ബിറ്റ്‌കോയിൻ വിലയും കുത്തനെ വീണേക്കൂം; ക്രിപ്‌റ്റോ കറൻസിയിലെ നിക്ഷേപം ഏതുനിമിഷവും നഷ്ടമാകാമെന്നും മുന്നറിയിപ്പ്; നിക്ഷേപം സ്വീകരിച്ചതെല്ലാം ചെലവിടുന്നത് ഭീകര പ്രവർത്തനത്തിന് ആകാമെന്നും സംശയിച്ച് ഇന്റലിജൻസും മുംബൈ: ആഗോളതലത്തിൽ പുതിയ നിക്ഷേപത്തിന് കളമൊരുക്കി സജീവമായ ക്രിപ്‌റ്റോ കറൻസി അഥവാ ബിറ്റ് കോയിനനിൽ നിക്ഷേപം നടത്തിയവർക്കെല്ലാം വൻ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. ഇപ്പോൾ വൻതോതിൽ വില കുതിച്ചുയരുന്നതോടെ കുടുതൽ പേർ ആകൃഷ്ടരാവുകയാണ് ബിറ്റ് കോയിൻ അഥവാ ക... മുഹൂർത്ത വ്യാപാരം ഇന്ന്; ഓഹരി വിപണിയിൽ വൈകിട്ട് ആറരമുതൽ ഏഴരവരെ പ്രത്യേക വ്യാപാരം; സംവത് 2074ന് പ്രതീക്ഷയോടെ വരവേൽപ്പ് മുംബൈ: ദീപാവലിയുമായി ബന്ധപ്പെട്ടു നടത്തുന്ന മുഹൂർത്ത കച്ചവടം ഇന്ന്. ഹിന്ദു കലണ്ടർ വർഷപ്രകാരമുള്ള പുതുവത്സരപ്പിറവിയോടനുബന്ധിച്ചാണ് ഓഹരിമേഖലയിലുൾപ്പടെ വിൽപ്പന നടക്കുന്നത്. സംവത് 2074നെ ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. കൊച്ചി ഓയിൽ മർച്ചന്റ്‌സ് അസോസിയേഷന... നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരുടെ സമ്പാദ്യം കുമിഞ്ഞു കൂടുന്നു; മുകേഷ് അംബാനിയുടെ സ്വത്തിൽ 58 ശതമാനം വളർച്ച; പതഞ്ജലിയുടെ സി ഇ ഒ ആചാര്യ ബാലകൃഷ്ണ എട്ടാം സ്ഥാനത്ത്; ഇന്ത്യയിലെ ധനികരെ ഉൾപ്പെടുത്തിയ ഹരൂൺ ലിസ്റ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ; വിദേശ ഇന്ത്യാക്കാരിൽ രണ്ടാം സ്ഥാനത്ത് മലയാളിയായ എം എ യൂസഫലി; യുഎഇയിലെ പ്രവാസികളിൽ ആദ്യ പന്ത്രണ്ടുപേരിൽ പകുതിപ്പേരും മലയാളികൾ ന്യൂഡൽഹി: ആരോപണങ്ങൾ ശരിവയ്ക്കുകയാണ് പുതിയ കണക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരുടെ സ്വത്തിൽ വൻ വർദ്ധനയുള്ളതായി രേഖകൾ തെളിയിക്കുന്നു. അന്താരാഷ്ട്ര മാർക്കറ്റ് റിസച്ച് ഏജൻസിയായ ഹരൂൺ ഇന്ത്യ നടത്തിയ പഠനത്തിൽ കോടീശ്വരന്മാരായ ഇന്ത്യാക്കാരുടെ പ... ജപ്പാനിൽ നിന്ന് നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; ഗുജറാത്തിൽ 15 ജാപ്പനീസ് കമ്പനികൾ നിക്ഷേപം നടത്തും: കൂടുതൽ ജപ്പാൻ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രിയുടെ പുതിയ തന്ത്രം ഗാന്ധിനഗർ: ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- ജപ്പാൻ ബിസിനസ് പ്ലീനറിയിലാണ് കൂടുതൽ ജപ്പാൻ നിക്ഷേപകരെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തത്. ജാപ്പനീസ് വ്യാവസായിക ന... ഇൻഫോസിസിന്റെ രക്ഷകനായി നന്ദൻ നിലേക്കനി എത്താൻ സാദ്ധ്യത; തലവനായി നിലേക്കനിയെ നിർദ്ദേശിച്ച് നിക്ഷേപകരുടെ കത്ത്; മറുപടി കാത്ത് ഓഹരി വിപണി ന്യൂഡൽഹി: നന്ദൻ നിലേക്കനിയെ ഇൻഫോസിസിന്റെ തലപ്പത്തേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമം നടക്കുന്നു. വിശാൽ സിക്കയുടെ രാജിയോടെ കമ്പനിയിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ തീർക്കാൻ നിലേക്കനിയുടെ തന്ത്രങ്ങൾക്ക് കഴിയുമെന്നാണ് ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം പേരും കരുതുന്നത്. ഇൻ... ഇൻഫോസിസ് ഓഹരിവിലത്തകർച്ചയ്ക്കു പിന്നിൽ അസ്വാഭാവിക ഇടപെടലെന്നു സംശയം; സെബി അന്വേഷണം തുടങ്ങി; സിക്കയുടെ ഓഹരികൾ തിരിച്ചു് വാങ്ങാനുള്ള ഡയറക്ടർ ബോർഡ് തീരുമാനങ്ങൾ നിക്ഷേപകർക്ക് ചോർത്തിയെന്ന് ഗുരുതരആരോപണം; ഇൻഫോസിസ് വില 15 ശതമാനം ഇടിഞ്ഞു; നിക്ഷേപകനഷ്ടം 34, 000 കോടി ന്യൂഡൽഹി : ഓഹരി വിപണിയിലെ അപ്രതീക്ഷിത തകർച്ചയെ തുടർന്ന് ഇൻഫോസിസിന്റെ ഓഹരികൾ സെക്യൂരിറ്റിഎക്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു. വിപണിയിൽ അനധികൃതമായ ഇടപെടൽ നടത്തിയെന്ന സംശയത്തെ തുടർന്നാണ് സെബിയുടെ ഇടപടൽ . രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ്... വിശാൽ സിഖയും നാരായണ മൂർത്തിയും അടിയുണ്ടാക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് നാരായണ മൂർത്തിക്ക് നഷ്ടമായത് 1000 കോടി രൂപ; നിക്ഷേപകർക്ക് മൊത്തം പോയത് 33,000 കോടി; മൂന്ന് കൊല്ലം കൊണ്ട് ഇൻഫോസിസിനെ മാറ്റിമറിക്കാൻ പരിശ്രമിച്ച സിഇഒ പടിയിറങ്ങുമ്പോൾ ഇന്ത്യൻ ഐടി ഭീമന്റെ അടിത്തറയിൽ വിള്ളൽ ബെംഗളൂരു: ഇൻഫോസിസിനെ അടിമുടി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിശാൽ സിഖ എന്ന 'കൂൾ ബോസ്' മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇൻഫോസിസിന്റെ തലവനായി പടികയറിയത്. എന്നാൽ സ്ഥാപക നേതാക്കളിലൊരാളായ നാരായണമൂർത്തിയുമായുള്ള തുറന്ന പോര് സിഖയുടെ രാജിയിൽ കലാശിച്ചപ്പോൾ വെള്ളിയാഴ്... തിരുവനന്തപുരം: സിനിമയ്ക്കും, ടൂറിസത്തിനും അനന്തസാധ്യതകളുള്ള തിരുവനന്തപുരത്തെ പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്ക് 10 ബില്യൺ യുഎസ് ഡോളർ പ്രോജെക്ടയ ഇൻഡിവുഡ് തുടക്കം കുറിച്ചു. ട്രാവൻകൂർ ട്രഷേർസ് (അനന്തവിസ്മയം) എന്ന പേരിൽ ഇൻഡിവുഡ് ഫി... എല്ലാത്തിനും മേലെ പറക്കാനൊരുങ്ങി ദുബായ; ലോകത്തെ ആദ്യ സ്മാർട്ട് സിറ്റിയാകാനുറച്ച് മുന്നേറ്റം; ഡ്രൈവറില്ലാ പറക്കും ടാക്‌സികൾ പുതു ചരിത്രമെഴുതും; ഇനി 100 കിലോമീറ്റർ യാത്രയ്ക്ക് 30 മിനിറ്റ് ആകാശ യാത്ര ദുബായ്: കേരളം കൊച്ചി മെട്രോയ്ക്ക് പിറകെയാണ്. ദുബായ് അതുക്കും മേലെ പറക്കുകയാണ്. പറക്കും ടാക്സികൾ ഇനി ദുബായിയുടെ ആകാശവീഥികൾ സ്വന്തമാക്കും. ഈവർഷം അവസാനത്തോടെ ദുബായിയുടെ ഈ സ്വപ്നപദ്ധതി പരീക്ഷണപ്പറക്കൽ തുടങ്ങും. വർധിച്ചു വരുന്ന ഗതാഗത തിരക്ക് ഫലപ്രദമായി ക... ശബരിമല വിഷയത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് ഹൈക്കോടതി; അതുകൊണ്ടാണ് സർക്കാരിന് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുന്നതെന്നും കോടതി; അറസ്റ്റിലായ ആറു പേർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ നാളെ വിധി പറയും വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ 'പാക്കിസ്ഥാന് കാശ്മീർ ആവശ്യമില്ല; ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുത്! സ്വതന്ത്ര രാജ്യമാക്കി ഈ പ്രദേശത്തെ മാറ്റണമെന്ന് ഷാഹിദ് അഫ്രീദി; ഇനിയും ആളുകൾ അവിടെ മരിക്കരുത്; മനുഷ്യത്വം നിലനിൽക്കട്ടെയെന്നും മുൻ പാക് താരം; രാജ്യത്തിന് ഇപ്പോൾ കൈവശമുള്ള നാല് പ്രവിശ്യകൾ പോലും ശരിയായ വിധം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്നും അഫ്രീദി ഡിവൈഎഫ്‌ഐയ്ക്ക് പുതിയ സാരഥികൾ; സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീഷിനെയും തിരഞ്ഞെടുത്തു; പുതിയ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്; 90 അംഗ സംസ്ഥാനകമ്മിറ്റിക്കും അംഗീകാരം റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റിയില്ല; ഫ്രഞ്ച് പ്രധാനമന്ത്രിയുടെ കത്ത് സർക്കാർ ഗ്യാരന്റിക്ക് തുല്യം; ദസോ കമ്പനിയുടെ ഇന്ത്യൻ പങ്കാളിയെ കുറിച്ച് അറിവ് ലഭിച്ചിരുന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ ആവർത്തനം; കേസിൽ എയർ മാർഷലും, എയർ വൈസ് മാർഷലും സുപ്രീംകോടതിയിൽ ഹാജരായി; പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള നയം മാറ്റിയത് എന്തിനെന്ന് ആരാഞ്ഞ് കോടതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചയുടൻ താഴേക്ക് വീണ് ട്രെയിനിനൊപ്പം നിരങ്ങി നീങ്ങി ! യുവാവ് തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ; പൊലീസുകാരൻ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ വീഴുക ട്രാക്കിലേക്ക് ; ചെന്നൈയിലെ എഗ്മോർ റെയിൽവേ സ്‌റ്റേഷനിൽ സംഭവിച്ചതിങ്ങനെ സായ് അക്കാദമിയിൽ കായികതാരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയത് പതിനെട്ടുകാരനായ സ്പ്രിന്റർ പർവീന്ദർ ചൗധരി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മങ്ങിപ്പൊലിയുന്നതിന്റെ അഴലും വേദനകളുമാണ്‍ ഇക്കാലത്ത് രണ്ടാം തലമുറക്കാരായി അരങ്ങത്തു വന്ന കവികളുടെ മുഖ്യസ്വരം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ല ഓണത്തിന് ചാനല്‍ പരിപാടികള്‍ ബഹിഷ്ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എഴുത്തുകാരി ശാരദക്കുട്ടി. വിവേകമുള്ള ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ചിലപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ല.വർഷങ്ങളായി ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങൾ,ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോൾ ആ ദിവസങ്ങളിൽ tv ഓൺ ചെയ്യാൻ പോലും ഭയമായിരുന്നു.നിങ്ങളെ ഞങ്ങൾ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ചിലപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകൾ വീണ്ടെടുക്കാൻ ആയേക്കും.കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി നിൽക്കുക.അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാർമ്മിക ബാധ്യത ഞങ്ങൾക്കുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോഴിക്കോട്: പ്രളയദുരിതാശ്വാസത്തിനുള്ള വിദേശ മലയാളികളുടെ സഹായസഹകരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തടയിടുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം. ദുരിതാശ്വാസ സാമഗ്രികളുമായി പാക്കിസ്ഥാനില്‍ നിന്നു പുറപ്പെടാനിരുന്ന വിമാനത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കുന്നില്ലെന്നായിരുന്നു മലയാള മനോരമ പത്രം ഇന്നലെ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇന്നലെ കരിപ്പൂരില്‍ സാധന സാമഗ്രികള്‍ എത്തിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടായില്ലെന്ന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിന് മുന്‍കൈ എടുത്ത യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു. യുഎഇയിലുള്ള നിരവധി മലയാളി സംഘടനകളുടെ അകമഴിഞ്ഞ സഹായത്തോടെയാണ് സാധന സാമഗ്രികള്‍ എത്തിച്ചത്. ഇത് എത്തിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടായിട്ടില്ല. നിലവിലുള്ള നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക മാത്രമേ ഉണ്ടായിട്ടുള്ളു. വിമാനത്തിന് നിശ്ചിത സമയത്തു തന്നെ കരിപ്പൂരിലെത്താനും കഴിഞ്ഞു. വയനാട്, ചാലക്കുടി, കൂര്‍ഗ്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് സാധനങ്ങള്‍ ഉപയോഗിക്കുക. ജില്ലാ കലക്ടര്‍മാരുമായി ബന്ധപ്പെട്ട് ഇവ വിതരണം ചെയ്യും. കേന്ദ്ര തീരുമാനം വൈകിയെന്നും വിമാനം വഴി സാധനങ്ങള്‍ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചി: മനോഹരമായ യൂറോപ്യന്‍ ശൈലിയില്‍ കളം നിറഞ്ഞാടി ലാലിഗയുടെ സ്പാനിഷ് കരുത്തന്മാരായ ജിറോണ എഫ്.സി പ്രഥമ ലാലിഗ വേള്‍ഡ് പ്രീ-സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം കളിയിലും ജയിച്ചാണ് ജിറോണയുടെ കിരീടനേട്ടം. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയെ 6-0ന് തകര്‍ത്ത ജിറോണ ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കപ്പുമായി മടങ്ങിയത്. കളിയുടെ മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്തിയ ജിറോണക്കായി എറിക് മോണ്‍ടെസ്, പെഡ്രോ പോറോ, അലക്‌സ് ഗ്രാനല്‍, അദായ് ബെനിറ്റ്‌സ്, അലക്‌സ് ഗാര്‍ഷ്യ എന്നിവര്‍ വല കുലുക്കി. കളിച്ച രണ്ടു കളികളിലും ഒരു ഗോള്‍ പോലും നേടാനാകാതെ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ മഞ്ഞപ്പടയ്ക്ക് യഥാര്‍ഥ പ്രൊഫഷണല്‍ ടീമുകളുമായി കളിക്കാന്‍ കഴിഞ്ഞത് ഐ.എസ്.എല്‍ സീസണില്‍ കരുത്ത് പകരുമെന്ന ആശ്വാസത്തിലാണ് കളിക്കാരും കാണികളും. കേരളത്തിന്റെ മഞ്ഞപ്പടയെ കല്‍പന്തുകളിയിലെ ആക്രമണശൈലിയുടെ വിവിധ രീതികള്‍ പരിചയപ്പെടുത്തികൊണ്ട് ആദ്യമായി ഇന്ത്യയില്‍ കളിക്കാനെത്തുന്ന സ്പനിഷ് ക്ലബ് മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ വളരെ വേഗത്തില്‍ ഇടംപിടിക്കുന്ന കാഴ്ചയായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്. വന്നിറങ്ങിയ ദിവസം തന്നെ ആസ്‌ത്രേലിയന്‍ ക്ലബായ മെല്‍ബണ്‍ എഫ്.സിയെ ഏകപക്ഷീയമായ ആറു ഗോളിന് പരായപ്പെടുത്തി നാടുകടത്തിയ സ്പാനിഷ് പട അവസാന മത്സരത്തില്‍ ആതിഥേയരെ പച്ചതൊടിക്കാതെ കളിയുടെ പൂര്‍ണസമയവും കവരുകയായിരുന്നു. മെല്‍ബണിനെതിരേ തുടക്കം മുതല്‍ തന്നെ ഗോള്‍വല നിറച്ച് പ്രതിരോധത്തിന്റെ കുന്തമുന തീര്‍ത്ത ജിറോണ എഫ്.സി ഇന്നലെ ആദ്യപകുതിയില്‍ ഒരു ഗോള്‍ മാത്രം അടിച്ചുകൊണ്ട് കല്‍പന്ത് കളി ആസ്വദിക്കുകയായിരുന്നു. മെല്‍ബണ്‍ സിറ്റിക്കെതിരേ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സിനെ ഇന്നലെ ഡേവിഡ് ജെയിംസ് ഇന്നലെ ജിറോണക്കെതിരേ കളത്തിലിറക്കിയത്. ഗോള്‍കീപ്പര്‍ ധീരജ് സിങ്, നെമന്‍ജ പെസിച്ച്, ഡംഗല്‍, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ക്ക് പകരം നവീന്‍ കുമാര്‍, മുഹമ്മദ് റാകിപ്, കറേജ് പെക്കൂസണ്‍, സക്കീര്‍ മുണ്ടംപാറ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അതേസമയം അടിമുടി മാറിയാണ് ജിറോണയും കളത്തിലിറങ്ങിയത്. മെല്‍ബണിനെതിരേ കളിച്ച നിരയില്‍ പെറെ പോണ്‍സ് റിയേര, യുവാന്‍ പെഡ്രോ എന്നിവരെ മാത്രമാണ് ജിറോണ നിലനിര്‍ത്തിയത്. ടീമംഗങ്ങള്‍ക്ക് മുഴുവന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ അവസരം നല്‍കുന്ന രീതിയാണ് ജിറോണ സ്വീകരിച്ചത്. ബ്ലാസ്റ്റേഴ്‌സ് 4-2-3-1 എന്ന ഫോര്‍മേഷന്‍ സ്വീകരിച്ചപ്പോള്‍ ജിറോണ 4-4- 2-1 എന്നനിലയിലാണ് ഇറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങളുമായി ജിറോണ തന്നെയായിരുന്നു മുന്നില്‍. പന്തടക്കത്തിലും അവസരങ്ങള്‍ മെനയുന്നതിലും അവര്‍ക്കൊപ്പമെത്താന്‍ ഗ്യാലറിയുടെ പൂര്‍ണ പിന്തുണയില്‍ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. അപൂര്‍വമായി മാത്രമാണ് ജിറോണ ബോക്‌സിലേക്ക് പന്ത് എത്തിയതുപോലും. ജിറോണയുടെ ഗോളി പലപ്പോഴും ഗോള്‍ബോക്‌സിന് പുറത്ത് വളരെ മുന്നിലെത്തി കളി കാണുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഒന്‍പതാം മിനുറ്റില്‍ കളിയുടെ ഗതിക്കു വിപരീതമായി ബ്ലാസേ്‌റ്റേഴ്‌സിനു മികച്ചൊരു അവസരം ലഭിച്ചു. ഇടതുവിങ്ങില്‍നിന്ന് പെക്കൂസണ്‍ ബോക്‌സിലേക്കു പന്ത് നീട്ടി നല്‍കിയെങ്കിലും കൃത്യമായി പന്ത് കാലിലൊതുക്കി ഷോട്ടെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റൊജാനോവിച്ചിന് കഴിഞ്ഞില്ല. രണ്ടു മിനിറ്റിനു ശേഷം ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ മാനി തൊടുത്ത ഷോട്ട് ജിങ്കാന്‍ കോര്‍ണറിനു വഴങ്ങി രക്ഷപ്പെടുത്തി. 19-ാം മിനിറ്റില്‍ റൂബെന്‍ അല്‍കാറെസ് എടുത്ത ഷോട്ട് നവീന്‍ കുമാര്‍ കൈയിലൊതുക്കി ബ്ലാസ്റ്റേഴ്‌സിനെ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനുട്ടില്‍ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നു കെസിറോണ്‍ കിസിറ്റോ വലതുവിങ്ങിലൂടെ കുതിക്കുന്ന പ്രശാന്തിനെ ലക്ഷ്യമാക്കി പന്ത് നല്‍കിയെങ്കിലും ഏറെ മുന്നോട്ടുപോയതിനാല്‍ പ്രശാന്തിന് പന്ത് പിടിക്കാനായില്ല. ജിറോണ താരങ്ങള്‍ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടി പലതും വിഫലമായി. ഗോള്‍കീപ്പര്‍ നവീന്‍കുമാറും മികച്ച രക്ഷപ്പെടുത്തലുകളുമായി കളംനിറഞ്ഞു. 33ാം മിനുറ്റില്‍ അലെക്‌സ് ഗാര്‍നെലിന്റെ ക്രോസ് സിറില്‍ കാലി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 43ാം മിനുട്ടില്‍ ജിറോണ ലക്ഷ്യം കണ്ടു. പൊറോ നീട്ടിനല്‍കിയ പന്ത് റാകിപിനെയും മറികടന്ന് എറിക് മോണ്‍ടെസിന്റെ കാലില്‍. താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പറെ മറികടന്ന് വലയില്‍ കയറി. ആദ്യപകുതിയിലെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകര്‍ത്തെറിഞ്ഞ് രണ്ടാം പകുതിയില്‍ ജിറോണ നിരന്തരമായി ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ നേടിയ ജിറോണ ബ്ലാസ്‌റ്റേഴ്‌സിനെ തങ്ങളുടെ ഗോള്‍മുഖത്ത് നിഷ്ഫലമാക്കുന്നതിലും വിജയിച്ചു. രണ്ടാം പകുതി ആരംഭിച്ച് എട്ടു മിനിറ്റ് പിന്നിട്ടപ്പോഴേക്കും ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ രണ്ടാമതും പന്തെത്തി. 53ാം മിനിറ്റില്‍ ഡേവിഡ് ടിമോര്‍ കൊപോവി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സ്വീകരിച്ച് പെഡ്രോ പോറോ പായിച്ച ഷോട്ടാണ് ഗോളി നവീന്‍കുമാറിനെ കീഴടക്കി വലയിലെത്തിയത്. നാലു മിനിട്ടിനുശേഷം മൂന്നാം ഗോളും ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങി. പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം അലക്‌സ് ഗ്രാനെല്‍ പായിച്ച കിടിലന്‍ ഷോട്ട് നീരവ് കുമാറിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. 61ാം മിനിറ്റില്‍ പൊപ്ലാറ്റ്‌നിക്കിനെ ബോക്‌സിന് പുറത്തുവച്ച് ഫൗള്‍ ചെയ്തതിന് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഉപയോഗപ്പെടുത്താന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. പെക്കൂസന്റെ ഷോട്ട് ജിറോണ ഉയര്‍ത്തിയ പ്രതിരോധ മതിലിനുമുകളിലൂടെ പറന്ന് ഗോളിയെയും കീഴ്‌പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. 73ാം മിനിറ്റില്‍ ഇടതുവിങിലൂടെ മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം അദായ് ബെനിറ്റ്‌സ് പായിച്ച തകര്‍പ്പന്‍ ഷോട്ടില്‍ നാലാം ഗോളും പിറന്നു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ജിറോണ താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ വീഴാതെ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. എന്നാല്‍ അവസാന നിമിഷം 90ാം മിനിട്ടില്‍ ജിറോണക്ക് ലഭിച്ച പെനാല്‍റ്റി അഞ്ചാം ഗോളിലേക്ക് വഴിവച്ചു. ബോക്‌സിനുള്ളില്‍ വച്ച് അനസിന്റെ കൈയില്‍ പന്ത് തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അലക്‌സ് ഗാര്‍ഷ്യയുടെ ഷോട്ട് ലക്ഷ്യം തെറ്റാതെ വലയില്‍ കയറിതോടെ വന്‍വിജയവുമായി ജിറോണ കളമൊഴിഞ്ഞു. കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്. ‘ഇപ്പോഴുള്ള നാലു പ്രവിശ്യകള്‍ പോലും ഭരിക്കാനാവുന്നില്ല, പിന്നെന്തിന് കശ്മീര്‍’: അതുവേണ്ടെന്ന് ഇമ്രാനോട് ഷാഹിദ് അഫ്രീദി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പികെ ശശിക്കെതിരായ പീഡനപരാതി : പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടിയെടുക്കുമെന്ന് വനിതാകമ്മീഷന്‍ - themediasyndicate തിരുവന്തപുരം: പികെ ശശിക്കെതിരായ പീഡനപരാതിയില്‍ സ്വമോധയ കേസെടുക്കാനാകില്ലെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പരാതിക്കാരിയുടെ ഭാഗത്ത് നിന്ന് പരാതി ലഭിച്ചാല്‍ മാത്രമേ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും വനീതാകമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പാര്‍ട്ടിയും കമ്മീഷനും രണ്ടും രണ്ടാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. പികെ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറണം എന്ന് വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വനിതകമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. പരാതിക്കാരി പീഡനവിവരം തുറന്ന് പറഞ്ഞാല്‍ മാത്രമെ സ്വമേധയ കേസെടുക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍ട്ടിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പരാതികള്‍ അന്വേഷിക്കാന്‍ സിപിഎം ന് അവരുടെതായ സംവിധാനം ഉണ്ടെന്നും എംസി ജോസഫൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പീഡനവിവരം ഇര തുറന്ന് പറയുന്ന സാഹചര്യമുണ്ടായാല്‍ അക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വനിതകമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. പ്രളയ ദുരിതാശ്വാസം : ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 330 കോടി തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ 330 കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസനിധിയില്‍ നിന്നാണു തുക അനുവദിച്ചത്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ... കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന് കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം അഭ്യര്‍ഥിച്ച സാഹചര്യത്തിലാണ് തീരുമാനം. ദക്ഷിണ നാവിക ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി സാധനങ്ങൾ ആകര്‍ഷകമായ വിലക്കിഴിവിലെത്തുമ്പോൾ ഏതു വാങ്ങണമെന്ന ആശങ്കയുണ്ടാകുക സ്വാഭാവികം. ഉത്സവകാല ഓഫറുമായി ഇ കൊമേഴ്സ് സെെറ്റുകൾ രംഗത്തെത്തി കഴിഞ്ഞു. ഇത്തവണയും വൻ വിലക്കിഴിവുമായാണ് ഫ്ളിപ്പ്‍കാര്‍ട്ടും ആമസോണും പേടിഎമ്മും മത്സരത്തിനെത്തിയിരിക്കുന്നത്. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി സാധനങ്ങൾ ആകര്‍ഷകമായ വിലക്കിഴിവിലെത്തുമ്പോൾ ഏതു വാങ്ങണമെന്ന ആശങ്കയുണ്ടാകുക സ്വാഭാവികം. എന്നാൽ ഒാഫറുണ്ടല്ലോയെന്ന് ഒാര്‍ത്ത് കണ്ടതെല്ലാം വാങ്ങിക്കൂട്ടിക്കഴിയുമ്പോഴാകും പഴ്സ് കാലിയായത് ശ്രദ്ധക്കുന്നത്. കയ്യറിയതെയുള്ള ഈ പണച്ചെലവ് നിയന്ത്രിക്കാൻ ചില മാര്‍ഗങ്ങളുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ഉത്സവകാലത്ത് പഴ്സ് കാലിയാകാതെ സൂക്ഷിക്കാം. ഒാഫര്‍ അവസാനിക്കാൻ പോകുന്നു, ഇത് ഒാഫറിൻ്റെ അവസാന മണിക്കൂറാണ്, സ്റ്റോക്ക് കഴിയുന്നു.... ഇത്തരത്തിലുള്ള പ്രലോഭനങ്ങളിൽ വീണു പോകുന്നവരാണോ നിങ്ങൾ? പണം ലാഭിക്കാൻ വാങ്ങിക്കൂട്ടുന്നതെല്ലാം ആവശ്യമുള്ള സാധനങ്ങളാണോയെന്ന് ശ്രദ്ധിക്കാം. ഇപ്പോഴുള്ള ഒാഫറുകൾ അവസാനിച്ചാലും മറ്റൊരു ഒാഫര്‍ ഉടൻ വരും എന്ന് ഒര്‍ക്കുക തന്നെയാണ് പ്രധാനം. ഒാണം ഒാഫര്‍, ദീപാവലി ഒാഫര്‍, ക്രിസ്സ്മസ് ഒാഫറുകൾ, ന്യൂ ഇയര്‍ ഒാഫര്‍ എന്നിങ്ങനെ ഒാഫറുകൾ അവസാനിക്കുന്നില്ല. അതിനാൽ ആവശ്യമുള്ളതെല്ലാം ഉടൻ തന്നെ വാങ്ങണമെന്നില്ല. നിലവിൽ ലഭ്യമായ ഒാഫറിന് ശേഷം ഇനിയും ഉത്സവകാല ഓഫറുകൾ വരും എന്ന് തിരിച്ചറിയുക. ഒരു പക്ഷേ ഇത്തവണ 20 ശതമാനമാണ് ലാഭമെങ്കിൽ അടുത്ത തവണ 25 ശതമാനം ഒാഫര്‍ കിട്ടാനും സാധ്യതയുണ്ട്. അതിനാൽ ഒാഫര്‍ എന്ന് കേൾക്കുമ്പോൾ തന്നെ ഒാടാൻ നിൽക്കേണ്ട. ലോകത്ത് ആര്‍ക്കും ഒന്നും സൗജന്യമായി ലഭിക്കില്ല എന്ന സത്യം അറിയാത്തവരില്ല. എന്നാലും സൗജന്യം എന്ന വാക്ക് കേൾക്കുമ്പോഴേ പെഴ്സുമെടുത്ത് പുറപ്പെടുന്നവരാണ് ശരാശരി മലയാളികൾ. സാജന്യമായി കിട്ടുന്ന സാധനങ്ങൾ നമുക്ക് ആവശ്യമുള്ളതാണോയെന്ന് ചിന്തിക്കുന്നത് വളരെ നല്ലതാണ്. ഷര്‍ട്ടുകൾ നാലെണ്ണം വാങ്ങൂ ആറെണ്ണം നേടൂ എന്ന തരത്തിലുള്ള ഒാഫറുകളിൽ നാം പലപ്പോഴും വീണു പോകാറുണ്ട്. എന്നാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ആറ് ഷര്‍ട്ടുകളുടെ ആവശ്യം നമുക്ക് ഉണ്ടോ എന്നതാണ്. ഒപ്പം വാങ്ങുന്ന ഷര്‍ട്ടുകളുടെ വില കൂടി ശ്രദ്ധിക്കണം. ഒരു പക്ഷേ ഉയര്‍ന്ന വിലയുള്ള നാലു ഷര്‍ട്ടുകൾ വാങ്ങുമ്പോൾ കുറഞ്ഞ വിലയുള്ള രണ്ടെണ്ണമാവും സൗജന്യമായി ലഭിക്കുന്നത്. ചുരുക്കത്തിൽ ആറെണ്ണത്തിൻ്റെ വില തന്നെ നാം നൽകുന്നുണ്ട്. ഒാഫര്‍ കാലാവധികളാണ് ഇപ്പോൾ നമ്മുടെ ഷോപ്പിംഗ് എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത്. ആകര്‍ഷകമായ ഒാഫര്‍ ഒരാഴ്ച മാത്രം എന്ന് കേൾക്കുമ്പോൾ ആ കാലാവധിക്കുള്ളിൽ കുറെ എന്തൊക്കയോ വാങ്ങി കൂട്ടി ലാഭം നേടാൻ നാം നെട്ടോട്ടം ഒാടും. എന്നാൽ ഒാഫറുകളെ കുറിച്ച് കൃത്യമായി പ‌ഠിക്കുക എന്നത് പ്രധാനമാണ്. ഉദാഹരണത്തിന് ഒാണക്കാലത്ത് കാറു വാങ്ങുമ്പോൾ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു എന്ന് കരുതുക. സൗജന്യ ഇൻഷുറൻസിനുവേണ്ടി ഒാണക്കാലത്ത് തന്നെ ഇല്ലാത്ത പണം ഉണ്ടാക്കി കാറു വാങ്ങാനായി ഒാടേണ്ട. കാരണം ഒണക്കാലത്ത് ഇൻഷുറൻസിൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നത് വാസ്തവം ആവാം . എന്നാൽ ഒാണക്കാലത്തിന് ശേഷം ഒരുപക്ഷേ കാറിനുള്ള ആക്സസറീസാവാം കമ്പനി സൗജന്യമായി നൽകുന്നത്. അത് ഇൻഷുറൻസ് തുകക്ക് തുല്യ വിലയുടേതാവാം. അതിനാൽ പണം ലാഭിക്കാൻ ഒാഫറുകൾക്ക് പിന്നാലെ ഒാടുമ്പോൾ അവയെ ശരിയായി പഠിക്കുക. കുറഞ്ഞത് ചുരുങ്ങിയ കാലയളവിലെങ്കിലും വരുന്ന ഒാഫറുകളെ കൃത്യമായി വിലയിരുത്തുക എന്നത് പ്രധാനമാണ്. പലപ്പോഴും ഞെട്ടിക്കുന്ന ഒാഫറുകളാവും നാം പരസ്യങ്ങളിൽ കാണുന്നത്. എന്നാൽ ഇതിൽ വിശ്വസിച്ച് നാം അവ വാങ്ങാൻ ചെല്ലുമ്പോൾ പലപ്പോഴും പരസ്യത്തിലെ വിലയുമായി ഒരു ബന്ധവും ഉണ്ടാകില്ല. ഉദാഹരണമായി എസി വാങ്ങൂ 10,000 രൂപ ലാഭിക്കൂ എന്നതാവും പരസ്യം. എസി വാങ്ങുമ്പോൾ 10,000 രൂപ ലാഭിക്കാനാവുന്നത് മികച്ച ഒാഫറാണ്. അതു വിശ്വസിച്ച് നാം കടയിൽ ചെല്ലുമ്പോഴാണ് എല്ലാ എസിക്കും ഒാഫര്‍ ബാധകമല്ലെന്ന് അറിയുന്നത്. ചിലപ്പോൾ ഇയര്‍ന്ന വിലയുള്ളവക്ക് മാത്രമാകും ഒാഫര്‍ ലഭിക്കുക. അതും അല്ലെങ്കിൽ പഴയ എസി നൽകി പുതിയവ വാങ്ങുമ്പോഴാകും ഒാഫര്‍ ലഭിക്കുക. അതുപോലെ 999 രൂപക്ക് പറക്കാം എന്ന ഒാഫര്‍ നാം ഒരുപാട് കണ്ടിട്ടുണ്ടാകും. എന്നാൽ 999 രുപ വിമാന ടിക്കറ്റ് ചാര്‍ജിൻ്റെ അടിസ്ഥാന വില മാത്രമാണ്. ടാക്സും മറ്റ് ചാര്‍ജുകളുമൊക്കെയാവുമ്പോൾ യഥാര്‍ത്ഥ വില ഇരട്ടിയിലധികം ആയേക്കാം. പലപ്പോഴും നാം പരസ്യങ്ങളിൽ 30 ശതമാനം വിലക്കിഴിവ്, 40 ശതമാനം വിലക്കിഴിവ് എന്നിങ്ങനെ കാണാറുണ്ട്. എന്നാൽ ഇത്തരം പരസ്യങ്ങൾ പലപ്പോഴും നമ്മെ പറ്റിക്കുകയാണ് ചെയ്യുന്നത്. വിലക്കിഴിവിൽ വിശ്വസിച്ച് നമ്മൾ കടയിൽ ചെല്ലുമ്പോഴാണ് അറിയുന്നത്. 6000 രൂപയിൽ കൂടുതൽ മൂല്യമുള്ള ബില്ലിന് മാത്രമേ ഒാഫര്‍ ബാധകമാവുകയുള്ളു എന്ന്. ഒടുവിൽ ഒാഫര്‍ ലഭിക്കാനായി നമ്മൾ 6000 രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങും. ഒരുപക്ഷേ 2000 രൂപക്ക് സാധനങ്ങൾ വാങ്ങാനാവും നമ്മൾ ഉദ്ദേശിച്ചിട്ടുണ്ടാവുക. എന്നാൽ വാങ്ങിയതാവട്ടെ 6000 രൂപക്ക് മുകളിലും ഇവിടെ ലാഭം ആര്‍ക്കാണ്. എന്തൊക്കെയാണ് അത്യാവശ്യമായി വങ്ങേണ്ടതെന്ന് ശ്രദ്ധിക്കുക. ഒാഫറുകളിൽ മയങ്ങാതെ ആവശ്യമുള്ളവ മാത്രം വാങ്ങുക. വില കൂടിയ സാധനങ്ങൾ വാങ്ങുമ്പോൾ എടുത്തു ചാട്ടം പാടില്ല. അത്തരം സാധനങ്ങൾ വാങ്ങുമ്പോൾ കുറച്ച് സാവകാശം നൽകുക. അത് ശരിക്കും നിങ്ങൾക്ക് ആവശ്യമുള്ളതാണോയെന്ന് ചിന്തിച്ച് തീരുമാനം എടുക്കാൻ ആ സമയം സഹായിക്കും. വളരെ അത്യവശ്യമുള്ളതാണെങ്കിൽ വാങ്ങാം. അല്ലാത്ത പക്ഷം നിങ്ങൾ തന്നെ അത് മറന്നും പോകും. പണവും ലാഭിക്കാം. ഇന്ന് നാം വാങ്ങുന്ന പല സാധനങ്ങളും സത്യത്തിൽ നമുക്ക് അത്ര ഉപകാരമുള്ളതാവില്ല. മറ്റുള്ളവരെല്ലാം വാങ്ങുന്നു അതിനാൽ ഞാനും വാങ്ങും എന്ന ചിന്ത ആദ്യമേ ഒഴിവാക്കുക. അവശ്യമുള്ളവ വാങ്ങാം അനാവശ്യ അനുകരണങ്ങൾ ഒഴിവാക്കാം. ഒരു ദിവസത്തെ കഷ്ടപ്പാടുകൾ മുഴുവൻ തീര്‍ക്കാൻ പലരും ഇന്ന് പോകുന്നത് ഷോപ്പിങ്ങ് മാളുകളിലേക്കോ ഇ കൊമേഴ്സ് സെെറ്റുകളിലേക്കോ ആണ്. ടെൻഷൻ കുറക്കാനും മാനസിക പിരിമുറുക്കങ്ങൾ മാറ്റാനുമൊക്കെ ഷോപ്പിംഗ് നടത്തുന്നവര്‍ ഇന്ന് ധാരാളമാണ്. എന്നാൽ മാനസിക പിരിമുറുക്കങ്ങൾക്ക് ഷോപ്പിങല്ല പരിഹാരം എന്ന് മനസ്സിലാക്കുക. കെെയ്യിലെ പണം തീരുമ്പോൾ വീണ്ടും പുതിയ ടെൻഷനുകൾ ഉണ്ടാവും എന്ന് മറക്കാതിരുക്കുക. ഒരു പ്രശ്മത്തിന് പരിഹാരം കാണാൻ ആരും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ലല്ലോ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് എന്തുകാര്യം ?. ഫ്രാന്‍സിലുടനീളം ഒബാമക്കായി വോട്ട്ചോദിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്ന്കഴിഞ്ഞു. ഒബാമ പ്രേമികളായ ഒരുകൂട്ടം യുവാക്കളാണ് അദ്ദേഹത്തിനായി പ്രചാരണം നടത്തുന്നത്. ഫ്രeന്‍സിലെ പ്രധാന നഗരങ്ങളിലെത്തുന്നവര്‍ ഈ പോസ്റ്ററുകള്‍ കണ്ട് അത്ഭുതത്തോടെ നോക്കി നില്‍ക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് വോട്ട് ചോദിച്ച് നിരവധി പോസ്റ്ററുകള്‍ ഉയര്‍ന്നു. ഫ്രന്‍സിലെ ഒരുകൂട്ടം യുവാക്കളാണ് ഒബാമക്കായി രംഗത്തെത്തിയത്. ഒബാമ ആരാധകരായ യുവാക്കള്‍ ഒബാമയുടെ മുഖംമൂടി അണിഞ്ഞാണ് പൊതു സ്ഥലങ്ങളിലെത്തുന്നത്. ഒബാമക്കായി സോഷ്യല്‍ മീഡിയയിലും ഇവര്‍ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. എന്തിനേറെ പറയണം, ഒബാമക്ക് പിന്തുണതേടി ഒപ്പുശേഖരണവും ഇവര്‍ നടത്തി. നാല്‍പതിനായിരത്തോളം പേര്‍ ഒബാമയെ അനുകൂലിച്ചതായും ഒബാമ പ്രേമികള്‍ അവകാശപെടുന്നു. മാര്‍ച്ച് 15നകം ഒരുലക്ഷത്തിലധികം പേരുടെ ഒപ്പുശേഖരിക്കുമെന്നും ഇവര്‍ പറയുന്നു. മെയിലാണ് ഫ്രാന്‍സില്‍രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആ ചിന്ത....ഇനിയും..... നയിക്കും മുന്നോട്ടു തന്നെ...... നമ്മെ...... (രാജ്മോഹ൯) my world bookstore:-www.amazon.com/author/rajmohan വായനയെ ഇഷ്ടപ്പെടുന്ന എല്ലാ൪ക്കുമായി അവതരിപ്പിക്കുന്ന..... ഡിജിറ്റലായ ഒരു മാസിക.... വരിസംഖ്യാ പരിമിധികളില്ലാത്ത സൌജന്യ മാസിക.....NOW PUBLISHED (ഈ ലക്കം-രാധാ മീര , ആക൪ഷ എന്നിവരുടെ കഥ, ബൈജു സുന്ദ൪ , രാജ്മോഹ൯, ശരത് മംഗലത്ത്എന്നിവരുടെ ത്രില്ല൪ നോവലുകളും... Aash Ashitha,വിനു മോഹനെഴുതുന്ന യാത്ര പംക്തി)PRESS BELOW LINK TO READ FREE... സാഹിത്യസാഗരം online മാസിക.......അനന്ത സാഗരമായ സാഹിത്യ രംഗത്ത് വായനയെ ഇഷ്ടപ്പെടുന്ന എഴുത്തിനെ ഇഷ്ടപ്പെടുന്ന എല്ലാ൪ക്കുമായി അവതരിപ്പിക്കുന്ന..... ഡിജിറ്റലായ ഒരു മാസിക.... സാഹിത്യസാഗരം online മാസിക.... വരിസംഖ്യാ പരിമിധികളില്ലാത്ത സൌജന്യ മാസിക.....പ്രസിദ്ധീകരിച്ചിരിക്കുന്നു. ( 3 മനോഹരമായ നോവലുകളും സിനിമാ നിരൂപണവും ഈ ലക്കത്തിലുണ്ട്) Editorial Panel:- Prasanth.M(Novelist),Rajmohan(Writer),Aji Gomathy(Writer),Kavitha Menon(Writer),Seema Hary(Writer)Press below link to read free.... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രേക്ഷകരില്‍ നിന്ന് സ്വരൂപിച്ച രണ്ടാമത്തെ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇവര്‍ക്ക് കൈമാറി. സ്നേഹസ്പര്‍ശം പരിപാടിയിലൂടെയാണ് ഇവരുടെ ദുരവസ്ഥ പ്രേക്ഷകര്‍ അറിയുന്നത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലോക ക്രിക്കറ്റില്‍ തന്നെ അപൂര്‍വമാണ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ‘ഓഫീസ്’ ജോലികളില്‍ ഒരു സ്ത്രീ എത്തുന്നു എന്നത്, അതും ഹിജാബ് ധരിച്ച്. പേര് നാസിറ മുഹമ്മദ്. ജോലി വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ മീഡിയ മാനേജര്‍. ലോക ക്രിക്കറ്റില്‍ തന്നെ അപൂര്‍വമാണ് പുരുഷ ക്രിക്കറ്റ് ടീമിന്റെ 'ഓഫീസ്' ജോലികളില്‍ ഒരു സ്ത്രീ എത്തുന്നു എന്നത്, അതും ഹിജാബ് ധരിച്ച്. ഇന്ത്യന്‍ പര്യടനത്തിനായി വിന്‍ഡീസ് എത്തിയപ്പോഴാണ് നാസിറയെ ശ്രദ്ധിക്കുന്നത്. കായിക റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ നാസിറ ഈ രംഗത്ത് നേരത്തേയുണ്ട്. വിന്‍ഡീസ് ക്രിക്കറ്റിനായി ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. നാസിറയുടെ ആദ്യത്തെ ഒരു അന്താരാഷ്ട്ര പരമ്പര കൂടിയാണിത്. രണ്ടാഴ്ച മുമ്പാണ് വിന്‍ഡീസിന്റെ ഇന്ത്യയുമായുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നത്. അന്ന് മുതല്‍ നാസിറ ടീമിനൊപ്പമുണ്ട്. ആദ്യ ഏകദിനത്തിനായി ഗുവാഹത്തിയിലെത്തിയപ്പോള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്; വിന്‍ഡീസ് ക്രിക്കറ്റിന്റെ മീഡിയ സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് ജോലി. കളിക്കാരുടെ അഭിമുഖങ്ങള്‍ തരപ്പെടുത്തുക, കളിയെ സസൂക്ഷ്മം നിരീക്ഷിക്കുക, മാച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക, ഗ്രൗണ്ടിലെ കളിക്കാരുടെ നേട്ടങ്ങളും മറ്റും റിപ്പോര്‍ട്ട് രൂപത്തിലാക്കുക, അവ സൂക്ഷിക്കുക. വിന്‍ഡീസ് ടീം(കളിക്കാരും ഒഫീഷ്യല്‍സും ഉള്‍പ്പെടെ) നോക്കുകയാണെങ്കി ല്‍ നിങ്ങള്‍ മാത്രമാണ് വനിത, നിങ്ങള്‍ക്കെങ്ങനെയാണ് ജോലി കൈകാര്യം ചെയ്യാനാവുന്നതെന്ന ചോദ്യമാണ് തനിക്ക് കൂടുതല്‍ കേള്‍ക്കേണ്ടി വരുന്നത്. എന്നിരുന്നാലും രാജ്‌കോട്ടിലെ ടെസ്റ്റ് മുതല്‍ ഗുവാഹത്തി ഏകദിനം വരെ നല്ലൊരു അനുഭവമാണ്. ഇന്ത്യക്കാരിയെന്നാണ് എന്നെ കാണുമ്പോള്‍ ആളുകള്‍ കരുതുന്നത്, പക്ഷേ ഞാന്‍ അവരോട് പറയുന്നത്, ഞാന്‍ ട്രിനിടാഡ്ല്‍ നിന്നാണെന്നാണ്,അവരത് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ പാരമ്പര്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് കരീബിയന്‍ ദ്വീപിലേക്ക് ചേക്കേറിയവരാണ് ഞങ്ങളുടെ കുടുംബം. പരമ്പരാഗത മുസ്‌ലിം കുടുംബത്തിലാണ് പിറന്നതെങ്കിലും തന്റെ ആഗ്രഹങ്ങള്‍ക്ക് ആരും തടസം നിന്നിരുന്നില്ല. ചെറുപ്പത്തിലെ ക്രിക്കറ്റ് കളിക്കുകയും ടിവിയില്‍ കളി കാണുകയും ചെയ്തിരുന്നു. 20ാം വയസില്‍ ട്രിനിടാഡ് & ടുബാഗോ ടിവി ചാനലിന് വേണ്ടി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറാ യാണ് തുടക്കം. ആ സമയത്ത് കരീബിയയില്‍ കായിക വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഏക വനിതാ മാധ്യമപ്രവര്‍ത്തക യായിരുന്നു. കുതിരപ്പന്തയം റിപ്പോര്‍ട്ട് ചെയ്യലായിരുന്നു ആദ്യത്തെ ഡ്യൂട്ടി. ആ മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ മാത്രമായിരുന്നു ഏക വനിതയും. എന്നെ കണ്ടപ്പോള്‍ മറ്റുള്ളവര്‍ കരുതിയത് ഈ ജോലി പറ്റില്ലെന്നായിരുന്നു. പക്ഷെ അതൊന്നും കാര്യമാക്കാതെ മുന്നോട്ട്‌പോയി. നാല് വര്‍ഷത്തിനിടയ്ക്ക് ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍( സിഡ്‌നി മുതല്‍ ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ) സഞ്ചരിച്ച് ക്രിക്കറ്റ് മുതല്‍ ഫുട്‌ബോള്‍ വരെയുള്ള മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016ലെ വനിതാ ടി20 കിരീടം വിന്‍ഡീസ് നേടിയ സമയം, അന്ന് വിന്‍ഡീസ് ക്രിക്കറ്റ് പ്രസിഡന്റിനോട് ട്വീറ്റിലൂടെയാണ് അവിടെ ജോലി ചെയ്യാനുള്ള താല്‍പര്യം അറിയിക്കുന്നത്. അപ്പോ മറുപടി ലഭിച്ചില്ല. ഒരു വര്‍ഷം കഴിഞ്ഞാണ് കമ്മ്യൂണിക്കേഷന്‍ മാനേജരായി എനിക്ക് അവസരം ലഭിച്ചത്. ഇപ്പോ പുരുഷ ക്രിക്കറ്റിലെ ചുമതലയും കൈകാര്യം ചെയ്യുന്നു. സ്ത്രീയെന്ന നിലയ്ക്കും ചെയ്യുന്ന ജോലിയിലും പൂര്‍ണ ബഹുമാനമാണ് മാനേജ്‌മെന്റ് നല്‍കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സിംഗപ്പൂരില്‍ ദീപാവലി ആഘോഷിക്കാന്‍ റോഡിലിട്ട് പടക്കം പൊട്ടിച്ചു; ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു… അബുദാബിയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രികന്റെ കൂര്‍ക്ക പായ്ക്കറ്റില്‍ ഉഗ്രവിഷമുള്ള പാമ്പ് വുഡ് ലാണ്ട്സ്‌ :സിംഗപ്പൂരിനെക്കുറിച്ചു ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് സിംഗപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അപ്രഖ്യാപിത സമരം . സമരത്തിന്‌ സാക്ഷ്യം വഹിച്ചു പരിചയമില്ലാത്ത സിംഗപ്പൂരില്‍ 26 വര്‍ഷത്തിനു ശേഷം സമരത്തിന്‌ വേദിയായി. ഉയര്‍ന്ന ശമ്പളം വേണമെന്നാവശ്യപ്പെട്ട് സിംഗപ്പൂരിലെ ചൈനീസ് ബസ് ഡ്രൈവര്‍മാരാണ് സമരം നടത്തിയത്. രണ്ടു ദിവസം നീണ്ട സമരം ബുധനാഴ്ചയാണ് അവസാനിച്ചത്‌. സമരത്തിലേര്‍പ്പെട്ട ഡ്രൈവര്‍മാര്‍ എല്ലാവരും ഹാജരായിട്ടുണ്ടെന്നും, സര്‍വീസുകളെല്ലാം പഴയ പടി നടക്കുന്നുണ്ടെന്നും ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളുടെ നടത്തിപ്പുകാരായ എസ്എംആര്‍ടി (SMRT) അറിയിച്ചു .171 ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത് .തിങ്കളാഴ്ച 171 പേരും ചൊവ്വാഴ്ച 88 പേരും ജോലിയില്‍ നിന്ന് വിട്ടുനിന്നു .ഇതില്‍ 4 പേരെ പോലിസ്‌ അറസ്റ്റ്‌ ചെയ്തു നടപടികള്‍ എടുക്കുന്നതയാണ് റിപ്പോര്‍ട്ട്‌ .ഡ്രൈവര്‍മാര്‍ ശക്തമായ നിയമലംഘനം നടത്തിയതായി സിംഗപ്പൂര്‍ ഗവണ്‍മെന്റ് ആരോപിച്ചു .പൊതുജനങ്ങള്‍ക്ക് തടസം സ്രഷ്ടിക്കുന്ന ഇത്തരം സമരമുറകള്‍ എന്ത് കാരണം കൊണ്ടായാലും നിയമനടപടികളിലൂടെ നേരിടും എന്നാണ് സര്‍ക്കാര്‍ പറയുന്നത് .എന്നാല്‍ ജീവനക്കാരുടെ പരാതി ഗൗരവമായി തന്നെ പരിഗണിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .ചൈനീസ് എംബസ്സി പ്രശ്നത്തില്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട് . സിംഗപ്പൂരില്‍ അവശ്യ സര്‍വീസുകളില്‍ സമരം നടത്തുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ സമരം നടത്തണമെങ്കില്‍ 14 ദിവസം മുന്‍പ് ബന്ധപ്പെട്ട അധികാരികള്‍ക്ക നോട്ടീസ് നല്‍കണമെന്നും നിയമമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നോട്ടീസ് ഒന്നും തന്നെ ചൈനീസ് ഡ്രൈവര്‍മാര്‍ അധികാരികള്‍ക്ക് നല്‍കിയിട്ടില്ല. തങ്ങളുടെ അതെ ജോലി ചെയ്യുന്ന മലെഷ്യയിലുള്ളവര്‍ക്ക് ലഭിക്കുന്ന ശമ്പളം തന്നെ ലഭിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. 171ഓളം ചൈനീസ് ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. ചൈനീസ് ഡ്രൈവര്‍മാരുടെ ആവശ്യം അങ്കീകരിക്കാനാകില്ലെന്നും, അവര്‍ക്കാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും എസഎംആര്‍ടി പറഞ്ഞു. സിംഗപ്പൂരില്‍ വളരെ അപൂര്വ്വമായിട്ടാണ് സമരം നടക്കാറുള്ളത്. സര്‍ക്കാര്‍ അധികൃതര്‍ തരുന്ന വിവര പ്രകാരം സിംഗപ്പൂരില്‍ ഇതിനു മുന്നേ സമരം നടന്നത് 1986 ലാണ്. നിയമവിരുദ്ധമായി സമരം ചെയ്യുന്നവര്‍ക്ക് ഒരു വര്ഷം തടവോ, 1636 യുഎസ് ഡോളറുമാണ് ശിക്ഷ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഖത്തറിലെ ഓണ്‍ അറൈവല്‍ വിസയ്ക്ക് നിയന്ത്രണം. ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ 30 ദിവസം മാത്രമേ താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു മാസത്തിന് ശേഷം പുതുക്കാന്‍ അനുവദിക്കില്ല. മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് വ്യവസായ ശാലയിലെ തീ പിടുത്തം അട്ടിമറിയെന്ന് സംശയം. ശമ്പളം വെട്ടിക്കുറച്ചതിലുള്ള വൈരാഗ്യത്തില്‍ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തീ ഇടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കാര്യം എത്രയൊക്കെ പുരോഗമനം വന്നെന്നു പറഞ്ഞാലും ശരി പൊതുസ്ഥലത്ത് തുപ്പുന്നത് ചിലരുടെ ശീലമാണ്. ഇതിന്റെ ഉദാഹരണങ്ങള്‍ കാണണമെങ്കില്‍ നമ്മുടെ ബസ് സ്റൊപ്പുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ഒക്കെയൊന്ന് പോയി നോക്കിയാല്‍ മതി. ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ . സി. ഡാനിയൽ ജീവചരിത്രത്തെയും, വിനു എബ്രഹാമിന്റെ 'നഷ്ട നായിക' എന്ന കഥയെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് "സെല്ലുലോയ്ഡ്". ... ഖത്തറില്‍ തണുപ്പ് കാലം മുന്നില്‍ കണ്ട് ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുവൈറ്റിൽ നിന്നും 65 വയസ് പിന്നിട്ട പ്രവാസികളെ പിരിച്ചുവിടാന്‍ നിർദ്ദേശവുമായി കുവൈറ്റ് മന്ത്രാലയം. ഇതുപ്രകാരം 65 വയസ് കഴിഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി) പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിർദ്ദേശം. എന്നാല്‍ വിശദമായ പഠനം നടത്താതെ അന്തിമ തീരുമാനത്തില്‍ എത്തില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഈ വിവരം അറിയിച്ചത്. ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാന്‍പവര്‍ അതോറിറ്റി, എന്നിവരുടെ യോഗത്തിലാണു വിദേശികളുടെ പ്രായപരിധി സംബന്ധിച്ചുള്ള നിര്‍ദേശം ഉയര്‍ന്നു വന്നത്. കൂടാതെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായം നിര്‍ണ്ണയിക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയിലും അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു. 65 വയസ് എന്ന നിര്‍ദേശം നല്ലതാണ് എന്ന് ഒരു വിഭാഗം പറയുന്നു. ഇതുവഴി കുംവൈറ്റിലെ വിവിധ മേഖലകളില്‍ വിദേശിയരുടെ ആധിപത്യം നിയന്ത്രിക്കാന്‍ കഴിയും എന്നാണു സൂചന. സ്വദേശികളെ പരിശീലിപ്പിക്കാന്‍ ഒരു വിദേശിയും അവരുടെ പരിചയസമ്പത്ത് ഉപയോഗിക്കാറില്ല. പകരം ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും മാത്രമാണ് വിദേശികളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നതും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കണമെന്നതും ജനപ്രിയ നിര്‍ദ്ദേശമാണെന്ന് പാര്‍ലമെന്റിലെ റിപ്ലെയ്‌സ്‌മെന്റ് സമിതി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെ പറഞ്ഞു. അതേസമയം യോഗ്യതയില്ലാത്ത വിദേശികളെ പിരിച്ചുവിടുന്നതും പ്രശ്‌നമല്ല. അതേസമയം എല്ലാ വിദേശികളെയും പ്രായം അടിസ്ഥാനമാക്കി പിരിച്ചുവിടണമെന്നത് പ്രായോഗിക നിര്‍ദ്ദേശമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ചില മേഖലകളില്‍ പരിചയസമ്പന്നരായ വിദേശികള്‍ക്ക് പകരം നിയോഗിക്കാന്‍ അത്രയും യോഗ്യതയുള്ള സ്വദേശികളെ ലഭിക്കില്ല എന്ന കാര്യവും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ മൂന്നെണ്ണം ഉണ്ടോ എങ്കില്‍ 20 വര്‍ഷത്തേക്ക് കൃഷി ചെയ്യാന്‍ ഭൂമി, വീടു വെയ്ക്കന്‍ രണ്ടുലക്ഷം പലിശരഹിത വായ്പ ദുബായില്‍ നിന്നും കോടികള്‍ വില വരുന്ന വജ്രം മോഷ്ടിച്ചു; 20 മണിക്കൂറിനുള്ളില്‍ ദമ്പതികളെ മുംബൈയിൽ കുടുക്കി ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി സൗദി കോണ്‍സുലര്‍ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് ജമാൽ ഖഷോഗിയെ കോണ്‍സുലേറ്റിലേക്ക് വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ; മൃതദേഹം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കാമെന്ന് തുർക്കി കടലില്‍ തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; വോയിസ് റെക്കോര്‍ഡറിനായുള്ള തിരച്ചില്‍ തുടരുന്നു ആകാശത്തുണ്ടായിരുന്ന 13 മിനുറ്റും ലയൺ എയറിന്റെ ജെടി– 610 വിമാനം സഞ്ചരിച്ചത് തീർത്തും തെറ്റായ സഞ്ചാരപഥത്തിലൂടെ; വിമാനത്തിന്റെ അവസാനനിമിഷങ്ങള്‍ ദുരൂഹം റിലീസിന് മുന്‍പ് രജനികാന്തിന്റെ യന്തിരന്‍ 2.0 ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് 2.0 ഉടനെയെത്തുമെന്ന ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്. സിംഗപ്പൂരില്‍ ദീപാവലി ആഘോഷിക്കാന്‍ റോഡിലിട്ട് പടക്കം പൊട്ടിച്ചു; ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും ദീപാവലി ആഘോഷിക്കാന്‍ റോഡില്‍ പടക്കം പൊട്ടിച്ച രണ്ടു ഇന്ത്യക്കാരെ കാത്തിരുന്നത് രണ്ട് വര്‍ഷം തടവും ലക്ഷം പിഴയും. നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചതിനാണ് ശിക്ഷ. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതും മറ്റും നിയമവിരുദ്ധമാണ്. മൂന്നാമതും ഒരു കുഞ്ഞു കൂടി ജനിച്ചാല്‍ 20 വര്‍ഷത്തേക്ക് കൃഷി ചെയ്യാന്‍ ഭൂമിയും , വീടു വെയ്ക്കന്‍ രണ്ടുലക്ഷം പലിശരഹിത വായ്പയും ലഭിച്ചാലോ ? എവിടെയാണെന്നോ അങ്ങ് ഇറ്റലിയില്‍ തന്നെ. ജനങ്ങള്‍ ചെയ്യേണ്ടത് ഇനിയും കുട്ടികളെ ജനിപ്പിക്കുക എന്നത് മാത്രം. ഇന്തൊനീഷ്യയില്‍ 189 പേരുമായി കടലിൽ തകർന്നു വീണ ബോയിങ് 737 മാക്സ് വിമാനാപകടത്തില്‍ സര്‍വത്ര ദുരൂഹത. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു നടത്തിയ പഠനത്തിനു ശേഷമാണ് വെളിപ്പെടുത്തൽ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : റഷ്യന്‍ സംഗീതജ്ഞനും സംഗീതാധ്യാപകനും. 1856 നവ. 25-നു വ്ളാഡിമിറില്‍ ജനിച്ചു. 10-ാം വയസ്സു മുതല്‍ പിയാനോ പഠിച്ചുതുടങ്ങി. പിയാനോയിലെ ആചാര്യന്മാരിലൊരാളായ നിക്കോളാസ് റൂബിസ്റ്റെയിന്റെ ശിക്ഷണത്തിലാണ് ഇദ്ദേഹം ഒരു സംഗീതജ്ഞനായി വളര്‍ന്നു വന്നത്. സംഗീത രചയിതാവെന്ന നിലയില്‍ ഇദ്ദേഹത്തെ രൂപപ്പെടുത്തിയത് വിഖ്യാത റഷ്യന്‍ സംഗീതകാരനായ ടക്കയ്കോ വിസ്കിയാണ്. മോസ്കോയിലായിരുന്നു അരങ്ങേറ്റം. ചെറുപ്പത്തില്‍ത്തന്നെ തുര്‍ക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളില്‍ പിയാനോ കച്ചേരികള്‍ നടത്തി. 1871 മുതല്‍ '78 വരെ പാരീസിലായിരുന്നു. മടങ്ങിയെത്തിയശേഷം 1878-ല്‍ ടക്ക്യ്കോവിസ്കിയുടെ പിന്തുടര്‍ച്ചക്കാരനായി മോസ്കോ കണ്‍സര്‍വേറ്ററിയില്‍ പ്രൊഫസറായി. നിക്കോളാസ് റൂബിസ്റ്റെയിന്റെ മരണത്തെത്തുടര്‍ന്ന് 1885 മുതല്‍ 89 വരെ അവിടത്തെ ഡയറക്ടറുമായി. പിന്നീടത് രാജിവച്ചശേഷം 89 മുതല്‍ 7 വര്‍ഷക്കാലം സംഗീതരചനയുടെ ക്ലാസ്സുകള്‍ നടത്തി. പിയാനോ സംഗീതം അവതരിപ്പിക്കുന്നതിനെക്കാള്‍ സംഗീത രചനയിലായിരുന്നു താത്പര്യം. സിംഫണികളായും ചേംബര്‍ സംഗീതമായും നിരവധി രചനകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ഈസ്കിലസിന്റെ ഒറെസ്റ്റെസിനെ ആധാരമാക്കി അതേ പേരില്‍ത്തന്നെ രചിച്ച ഓപ്പറ (1895) അതിപ്രശസ്തമാണ്. അഗമെമ്നോണ്‍, കോയിഫോറൈ, യൂമെനിഡിസ്, ജോണ്‍ ഒഫ് ഡമാസ്ക്കസ്, അറ്റ് ദ് റീഡിംഗ് ഒഫ് ദ് സലാം എന്നിവയാണ് മറ്റു മുഖ്യരചനകള്‍. ഇദ്ദേഹത്തിന്റെ സൈദ്ധാന്തിക സംഭാവനകള്‍ 1909-ല്‍ കണ്‍വേര്‍ട്ടബിള്‍ കൗണ്ടര്‍ പോയിന്റ് ഇന്‍ ദ് സ്ട്രിക്റ്റ് സ്റ്റൈല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1962-ല്‍ അത് ഇംഗ്ലീഷില്‍ തര്‍ജുമ ചെയ്തിറക്കുകയുണ്ടായി. തന്റെ രചനകള്‍ ഏറ്റവും മനോഹരമായി ആവിഷ്ക്കരിച്ചത് ടാനിയേവ് ആണെന്ന് ടക്കയ്കോവിസ്കി വെളിപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി ഇദ്ദേഹത്തെ ആദരിച്ചു പോരുന്നു. 1915 ജൂണ്‍ 19-ന് ഇദ്ദേഹം അന്തരിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരു പൂമ്പാറ്റക്ക് പോലും ഈ ലോകത്തില്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന കഥാതന്തുവിലൂടെ.. ചെറിയ മനുഷ്യരടങ്ങുന്ന വലിയ ലോകത്തില്‍ അമ്പതിലധികം കഥാപാത്രങ്ങളിലൂടെ എഴുത്തുകാരി, സഹൃദയര്‍ക്ക് സമ്മാന.. പശ്ചിമോത്തര ദേശങ്ങളില്‍ നിന്നും ആട്ടിടയന്മാരുടെ ഭാവം പൂണ്ട് അതിര്‍ത്തി കടന്നുവന്ന ആര്യഗോത്രക്കാര്‍, .. ദുരിതങ്ങളുടെ കനത്ത മഴകളില്‍ വേദനയുടെ കുടപിടിക്കുന്ന ഈ കഥാകാരന്‍ പുതുജീവിതത്തിന്റെ അനന്തമായ ആഘോഷങ്ങളി.. കഥകളുടെ ആള്‍രൂപമാണ് ഓരോ മനുഷ്യനും. ആകസ്മികമായി എല്ലാം നഷ്ടപ്പെടുന്നവര്‍, തീരുമാനങ്ങളെടുക്കുന്നതില്‍ .. അതിവേഗ ജീവിതയാത്രയില്‍ പരസ്പരം മത്സരിച്ച് ലക്ഷ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കുതിച്ചുപായുമ്പോള്‍ ഒരിക്കല്‍ ജീവിതത്തില്‍ നമുക്ക് തണലായിരുന്നവര്‍ വാടിക്കരിഞ്ഞ് വെറും കരിയിലകള്‍ ആകുമ്പോള്‍ കണ്ടിട്ടും നമ്മള്‍ കാണാതെ പോകുന്ന കരിയിലകള്‍ പോലെയുള്ള ആ ജന്മങ്ങള്‍ക്കായി അക്ഷരക്കൂട്ടുകള്‍ കൊണ്ടൊരു നിറച്ചാര്‍ത്ത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Donald Trump, Kim Jong-un News in Malayalam: ഇത് ചരിത്ര നിമിഷം; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് കിമ്മും ട്രംപും 'കഴിഞ്ഞതെല്ലാം മറക്കുന്നു, ലോകം ഇനി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകും'. സംയുക്ത കരാറില്‍ ഒപ്പുവെച്ചതിനുശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. സിംഗപ്പൂര്‍: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും നിര്‍ണ്ണായക കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞതെല്ലാം മറന്ന് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചാണ് ഇരു രാജ്യങ്ങളും സിംഗപ്പൂരിലെ വേദിയില്‍ ഒപ്പുവെച്ചത്. സിംഗപ്പൂരില്‍ നടന്ന ഉച്ചകോടി വലിയ വിജയമായിരുന്നുവെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 'കഴിഞ്ഞതെല്ലാം മറക്കുന്നു, ലോകം ഇനി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകും'. സംയുക്ത കരാറില്‍ ഒപ്പുവെച്ചതിനുശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ വളരെ പ്രത്യേകത നിറഞ്ഞ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും' തുടര്‍ന്നും കൂടിക്കാഴ്ചകള്‍ ഉണ്ടാകും. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും വ്യക്തമാക്കിയ ട്രംപ്, കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും അറിയിച്ചു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചർച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോൽ എന്നിവരാണ് കിമ്മിനൊപ്പം ചർച്ചയ്ക്കെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നിവർ ട്രംപിനൊപ്പവുമെത്തിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദോഹയിലെ അക്ഷര സ്നേഹികളായ മലയാളികൾ കഴിഞ്ഞ ആഴ്ചയിൽ അക്ഷരപ്രവാസത്തിൽ ആയിരുന്നു. മലയാളത്തിലെ പെരുമ്പടവും മുകുന്ദനും ഉൾപ്പെട്ട അഞ്ചു എഴുത്തുകാർ. എഴുത്തിന്റെ ലോകത്ത് എങ്ങിനെ എത്തിയെന്നും ഏതുവിധം എഴുതി തുടങ്ങി എന്നും പങ്കു വെച്ച നാളുകൾ. സാഹിത്യാഭിരുചി ഉള്ളിലുണ്ടെങ്കിൽ എന്നെങ്കിലും അത് പുറത്തുവരുമെന്ന് ഓർമിപ്പിച്ച ദിനങ്ങൾ. പത്രതാളുകളിൽ നിറഞ്ഞു നിന്നത് സാഹിത്യനായകന്മാരുടെ വാക്കും കുറിയുമായിരുന്നു. കേരള സാഹിത്യ അക്കാദമി ഇന്ത്യക്ക് പുറത്ത് നടത്തിയ ആദ്യ ക്യാമ്പാണ് അക്ഷരപ്രവാസം, അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ ഉൾപ്പെടെ അഞ്ചു സാഹിത്യകാരന്മാർ പങ്കെടുത്ത അക്ഷരപ്രവസത്തിനു ദോഹയിൽ വേദി ഒരുക്കിയത് ഫ്രെണ്ട്സ് കള്ച്ചരൽ സെന്ററും ശില്പ ശാല നയിച്ചത് ശ്രീ പെരുമ്പടവം ശ്രീധരനും, മുകുന്ദനുമായിരുന്നു. ഒപ്പം അക്ബർ കക്കട്ടിൽ, പി കെ പാറക്കടവ്, ജോസ് പനച്ചിപ്പുറം എന്നിവരും. അനുഭവങ്ങളുടെ പങ്കു വെപ്പിന്റെ ദിനങ്ങൾ. കഥയും കഥാ പാത്രങ്ങളും എന്ന സെഷനിൽ അവർ പരിചയപ്പെടുത്തിയ പല കഥാപാത്രങ്ങളും മുമ്പ് പുസ്തകം വായിച്ചപ്പോൾ സ്വാധീനിക്കത്ത അത്രയും ആഴത്തിൽ ഇപ്പോൾ മനസ്സിൽ തട്ടുന്നു. ബഷീറിന്റെ ശബ്ദത്തിലെ കഥാ പാത്രം ആ പട്ടാളക്കാരൻ ബഷീറിനോടല്ല കഥകൾ പറയുന്നത്. നമ്മുടെ ഓരോ മനസ്സിനോടുമാണ് മുറിവേറ്റു പട്ടാളത്തിൽ നിന്നും വരുമ്പോൾ ഒരു ഭക്ഷണ ശാലയിൽ നിന്നും അല്പം ഭക്ഷണം ചോദിച്ചു വാങ്ങിയപ്പോൾ അതിൽ അദ്ദേഹത്തിനു തടയുന്നതായി അനുഭവപ്പെടുന്നത് മനുഷ്യരുടെ വിരലുകളും കണ്ണുകളുമായിരുന്നു. അങ്ങിനെ പല കഥാ പത്രങ്ങളെയും നമ്മോടു നേരിൽ സംവദിക്കുന്ന രൂപത്തിൽ അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞു. ഇങ്ങനെ ഓരോ സെശ്ശനിലും ഞങ്ങളെ ഒരു മാന്ത്രിക ലോകത്തേയ്ക്ക് അവർ കൊണ്ടുപോകുകയായിരുന്നു. ചിരിച്ചും ചിന്തിച്ചും മൂന്നു ദിനങ്ങൾ. "ഒരു കഥ അല്ലങ്കിൽ ഒരു നോവൽ എഴുതാൻ കഥാ പാത്രങ്ങളൊക്കെ മനസ്സിൽ കടന്നു കൂടിയാൽ അത് എഴുതി തീർക്കുന്നതിനിടയിൽ മാനസിക സംഘർഷങ്ങൾ അനുഭവപ്പെടുമോ? എന്താണ് ആ സമയത്തുണ്ടാകുന്ന അവസ്ഥ ? ഈ ചോദ്യങ്ങൾക്ക് ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുത്തിനിടയിലെ അനുഭവങ്ങൾ പെരുമ്പടവം ഞങ്ങളോട് പങ്കുവെച്ചു "ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുതിത്തുടങ്ങിയത് മുതൽ ഞാൻ വലിയ ആത്മ സംഘർഷത്തിൽ ആയിരുന്നു, ഞാൻ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു, എഴുത്ത് വിചാരിച്ച പോലെ നടന്നില്ല. ഞാൻ ഒറ്റയ്ക്ക് പല മുറികളിലും പോയി എഴുതാൻ തുടങ്ങി, അവസാനം എന്റെ വീട്ടിന്റെ മുകളിലിരുന്നു എഴുതി തുടങ്ങി ആ സമയത്ത് എന്റെ അവസ്ഥ എനിക്ക് പറയാൻ പറ്റാത്തതായിരുന്നു, ഭാര്യ പിന്നീട് പറഞ്ഞത് ഓർക്കുന്നു. എനിക്ക് ആസമയങ്ങളിൽ ശരിക്കും ഭ്രാന്ത് പോലെയായിരുന്നു. ആരുടെയോ ബാധ കൂടിയത് പോലെ, തമാശയായി അദ്ദേഹം പറഞ്ഞു, അതെ എനിക്ക് ബാധ തന്നെയായിരുന്നു. "ദസ്തയേവ്‌സ്കിയുടെ". വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു പെരുമ്പടവം ഈ നോവലിൽ പറഞ്ഞത്. പല കാഴ്ച്ചകളും അനുഭവങ്ങളും ഒരുപാട് എഴുത്തുകാർക്ക് വലിയ കഥകളും നോവലുകളും എഴുതാൻ നിമിത്തമായിട്ടുണ്ട്, ലോകപ്രശസ്ത എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയ്‌ "അന്നാ കരേനിന" എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒരു സ്ത്രീയുടെ ആത്മഹത്യ ആയിരുന്നു. ടോൾസ്റ്റോയ്‌ ഒരു ദിവസം റെയിൽവേ സ്ടഷനിൽ ഇരിക്കുമ്പോൾ സുന്ദരിയായ കുലീനയായ ഒരു യുവതി ട്രെയിനിനു മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുന്നത് കണ്ടു, അദ്ദേഹത്തിൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും അതിന്റെ പിന്നിലെ കഥാന്വേഷണത്തിലൂടെ അന്നാ കരേനിന എന്ന നോവൽ എഴുതി തീർക്കുകയായിരുന്നു. ട്രെയിനിനുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലൂടെ തന്നെയാണ് ഈ കഥ ടോൾസ്റ്റോയ്‌ അവസാനിപ്പിചതും. 'യുദ്ധവും സമാധാനവും', 'അന്നാ കരേനിന' എന്നീ നോവലുകളിലൂടെ അദ്ദേഹം ലോകപ്രശസ്തനാവുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് മുകുന്ദൻ ഏതാണ്ട് ഇങ്ങനെ എഴുതിയിരുന്നു "രണ്ടു യുവതി യുവാക്കൾ ദൽഹി തെരുവീഥിയിലൂടെ നടന്നു നീങ്ങുന്നു പെട്ടെന്ന് കുറെ അക്രമികൾ അവരുടെ മേൽ ചാടി വീഴുന്നു. യുവാവിനെ അടിച്ചു അവശനാക്കുന്നു. ആ സ്ത്രീയെ ബാലാല്ക്കാരം ചെയ്യുന്നു, ഇത് കണ്ടു നിന്ന ആ തെരുവിലെ ഒരാൾ പോലും പ്രതികരിക്കുന്നില്ല. ദൂരെ ഒരു കെട്ടിടത്തിനു മുകളിൽ ഇരുന്നു ഈ കാഴ്ച കാണുന്ന പ്രാവുകൾ പറന്നു വന്നു ഈ ആക്രമികളുടെ കണ്ണിനും കാതിനും കൊത്തി മുരിവെല്പിക്കുന്നു, വർഷങ്ങൾ കഴിഞ്ഞിട്ടും അത്തരം പീഡനങ്ങൾ ഡൽഹിയിൽ നടക്കുമ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട മനുഷ്യരെ വരച്ചു കാണിച്ച മുകുന്ദന്റെ ദൽഹി 81 നു ഇന്നും ഏറെ പ്രസക്തിയുണ്ട്. "ഇത്തരം സംഭവങ്ങൾ ദിനേന ഡൽഹിയിൽ നടക്കുന്നുണ്ട്. നമ്മൾ കാണാത്ത നിരവധി കാഴ്ചകൾ നമ്മൾ കേൾക്കാത്ത ഒരു പാട് വാർത്തകൾ. പല സംഭവങ്ങൾ" മുകുന്ദൻ പറഞ്ഞു കേട്ടപ്പോൾ ശരിക്കും കണ്ണ് നിറയുകയായിരുന്നു. ലഹരിയിലും മയക്കു മരുന്നിലും അടിമപ്പെട്ടു അവസാനം റോഡരികിൽ മരിച്ചു കിടക്കുന്ന എത്രയോ ആളുകൾ പേടിപ്പിക്കുന്ന ഭീകരമായ കാഴ്ചകൾ. ഇങ്ങനെ ഒരു പാട് കാഴ്ചകൾ. കാലങ്ങൾ കഴിഞ്ഞിട്ടും മാറാത്ത ദൽഹി. എത്ര എഴുതിയാലും ദൽഹി കഥകൾ തീരില്ല . രണ്ടിടങ്ങിയിലെ തകഴിയുടെ കഥാ പാത്രം നമ്മെ തെല്ലൊന്നുമല്ല ചിന്തിപ്പിച്ചത് ഒരു തുണ്ട് ഭൂമിയില്ലാതെ തന്റെ അഛൻ മരിച്ചപ്പോൾ പായയിൽ പൊതിഞ്ഞു തോണിയിൽ കിടത്തി ദൂരെ കടലിലേക്ക്‌ എറിഞ്ഞത്, മലയാള സമൂഹത്തിനിടയിൽ വൻ ചലനം സൃഷ്ടിക്കുകയായിരുന്നു. ഏറെ ചിന്തിപ്പിക്കുകയും പിന്നീട് അത് ഒരു മാറ്റത്തിന്റെ ശബ്ദമായിമാറുകയും ചെയ്തു. പല കഥപാത്രങ്ങൾക്കും വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതിന് ഉദാഹരണമായാനു ഈ കഥ പത്രത്തെ സൂചിപ്പിച്ഛത്. പഴയ പല എഴുത്തുകാരും കഥാ പാത്രങ്ങളെ സൃഷ്ടിച്ചത് വലിയ എഴുതുകാരാനാവാൻ വേണ്ടിയായിരുന്നില്ല സാമൂഹിക വിപ്ലവം സൃഷ്ടിക്കാനും ആത്മ സാക്ഷാൽക്കാരത്തിനും വേണ്ടിയായിരുന്നു. ജീവിതം തികഞ്ഞ സന്തോഷത്തിലാകാതിരിക്കാനാണ് ഒരു എഴുത്ത് കാരാൻ എപ്പോഴും ശ്രദ്ധിക്കേണ്ടത്, ദുഖത്തിൽ നിന്നും അശാന്തിയിൽ നിന്നും അസ്വതതകളിൽ നിന്നുമാണ് എഴുത്തുകൾ ജനിക്കുന്നത്, ഉളളിൽ കനൽ എരിയുംപോഴാണ് ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ കുറിച്ച് എഴുതാൻ കഴിയുകയുള്ളൂ. ഈജിപ്ത്തിലും ഫലസ്‌തീനിലും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും സാഹിത്യ അക്കാദമി കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടോ? അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, സുദാനി എഴുത്ത് കാരന്‍ തയ്യിബ് സാലിഹിനെയും അവരുടെ രചനകളെയും വിവിധ ഭാഷകളിൽ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. മലയാളത്തിൽ കൂടുതലായി കാണുന്നില്ല. ഇവരുടെ സാഹിത്യങ്ങൾ മലയാളത്തിൽ പ്രചരിപ്പിക്കുന്നതിൽ സാഹിത്യ അകാദമിക് എന്താണ് ചെയ്യാൻ കഴിയുക? ഈ ചോദ്യത്തിന് വളരെ സന്തോഷകരമായ മറുപടിയാണ് അകാദമിയുടെ ഭാഗത്ത് നിന്നും ലഭിച്ചത് പ്രശസ്ത എഴുതുകാരാൻ മഹമൂദ് ദാർവിഷിന്റെ കവിതകൾ സച്ചിദാനന്ദൻ വിവർത്തനം ചെയ്തതും, ഇരാകിലെയും ലബനാനിലെയും എഴുത്തുകാരെ പറ്റിയും അവരുടെ പല സൃഷ്ടികളെ പറ്റിയും പി കെ പാറക്കടവ് പരിചയപ്പെത്തി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരെയൊക്കെ പാറക്കടവ് ഓർമിപ്പിച്ചു. ഞാൻ പ്രവാസി ആയിട്ടും കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്റെ ആദ്യ കഥാ സമാഹാരത്തിനു അറബി ബന്ധമുള്ള "ഖോർഫുക്കാൻ കുന്ന്" എന്ന് പേരിടാൻ എനിക്ക് കഴിഞ്ഞു . ഇനിയും ഈ വിഷയങ്ങൾ നല്ല പഠനങ്ങൾ നടത്തുമെന്നും അടുത്തു തന്നെ അറബ് എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് നാട്ടിൽ ഒരു സംവാദം സംഗടിപ്പിക്കുമെന്നും അക്കാദമി പ്രസിഡന്റ്‌ പറഞ്ഞു. ഇത്തരം സംവാദങ്ങളിലൂടെ ഒരു പാട് സാഹിത്യ ഇടപെടലുകൾ നടത്താനും മലയാളത്തെ അറബി ഭാഷയുമായി കൂടുതൽ അടുപ്പികാൻ കഴിയുമെന്നും പെരുമ്പടവം പറഞ്ഞു. അറബ് ഭാഷ സ്നേഹിയും അറബ് എഴുത്തുകാരെ പരിചയപ്പെടുത്താൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലക്ക് ഏറെ സന്തോഷം നല്കിയ മറുപടിയായിരുന്നു ഈ വിഷയത്തിൽ അകാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അടുത്തു തന്നെ നാട്ടിൽ അറബ് എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംവാദം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കേരളം ഇന്ന് സ്വപ്നങ്ങൾക്ക് പോലും ജീവിക്കാൻ പറ്റാത്ത ഇടമായി മാറിയതായും കേരളത്തിൽ നിന്ന് മലയാളിയുടെ സ്വപ്നങ്ങൾ കടൽ കടക്കുകയാണെന്നും പറഞതോടെ ഖത്തറിനെയും പ്രതിപാദിച്ചു കൊണ്ടായിരുന്നു മുകുന്ദൻ സമാപന പരിപാടിയിൽ പൊതു ജനങ്ങളോട് സംവദിച്ഛത്. ഖത്തർ കാരുണ്യത്തിന്റെ നഗരമാണ്, ഖത്തറിനെ കുറിച്ചു ഇനി മരുഭൂമി എന്ന് പറയരുത്. ലോകത്തെ സമ്പന്നമായ നഗരങ്ങളിൽ ഒന്നാണ് ഖത്തർ. ഇവിടത്തെ പ്രവാസി സംഘടനകൾ കാരുണ്യത്തിന്റെ ഉറവകൾആണെന്നും, നാട്ടിൽ നിന്നും ഏറെ അകലെയിരുന്നു മലയാളത്തെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ കണ്ടതാണ് സാഹിത്യ അക്കാദമിക് ക്യാമ്പിലൂടെ ലഭിച്ചതെന്നും തുടർ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് അനുഭവങ്ങൾ ഏറെ പ്രയോജനപ്പെടുമെന്നും അക്ഷര പ്രവാസം കേരള അക്കാദമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു എന്നും സാഹിത്യ നായകന്മാർ സമാപന സമ്മേളനത്തിൽ പറഞ്ഞു. ഫ്രെണ്ട്സ് കൾച്ചർ സെന്റെറിന്റെ ക്രിയാത്മകമായ ഇടപെടലുകൾ മൂലം സാധ്യമായ ഈ ക്യാമ്പ് സംഘാടക മികവു കൊണ്ടും പങ്കാളിത്വം കൊണ്ടും ഖത്തർ മലയാളികളുടെ ചരിത്രത്തിൽ കൂട്ടി ചേർക്കാൻ പറ്റിയ ഒരു പൊൻതൂവലാണ്. കേരളക്കര കാണാത്ത മലയാളം അറിയാത്ത ഒരെഴുത്തുകാരൻ മലയാളത്തിനു സ്വന്തമായുണ്ട് - മലയാളത്തിന്റെ സ്വന്തം ഗാബോ. ഗാബോ ജനിച്ചതും വളർന്നതും ലാറ്റിനമേരിക്കയിലെ കൊളംബിയയിലാണ്. പക്ഷെ ഗാബോയുടെ എഴുത്തുകളിൽ പലപ്പോഴും നിഴലിച്ചത് മലയാള സംസ്കാരവും ജീവിതങ്ങലുമായിരുന്നു. കായിക ലോകം ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങളെ നെഞ്ചിൽ ഏറ്റിയ പോലെ മലയാള സാഹിത്യ പ്രേമികൾ മലയാളിയെന്നു കരുതി മനസ്സിൽ താലോലിച്ചു മാജികൽ റിയലിസത്തിന്റെ പിതാവ് ഗബ്രീൽ ഗാര്സിയ മാര്കെസിനെ. മലയാള ഭാഷാ പരിഭാഷകളിൽ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലാണ്‌ ഗാബോയുടെ ഏകാന്തതയുടെ നൂറു വർഷങ്ങൾ. ലാറ്റിൻഅമേരിക്കൻ ഫുട്ബോൾ മലയാളികളുടെ മനസ്സിൽ കുടിയേറിയത് പോലെ സാഹിത്യ ലോകത്ത് കേരളവും ലാറ്റിനമേരിക്കയും തമ്മിലുള്ള ബന്ധത്തിന് ഈ നോവൽ ശക്തി പകരുന്നുണ്ട്. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻനിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. മക്കൊണ്ട എന്ന സങ്കല്പ നഗരത്തിന്റെ കഥ മാർക്വേുസിയന്‍ മാന്ത്രികത എന്ന് ലോകം വാഴ്ത്തി. ഗബ്രിയേൽ ഗർസിയ മാർക്വേസിന്റെ മാസ്റ്റർ പീസായാണ് നിരൂപകർ ഇതിനെ വിലയിരുത്തുന്നത്, സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മലയാളത്തിലെ പല എഴുത്തുകാരും മാജിക്കൽ റിയലിസം ശീലിച്ചത് ഈ പുസ്തകത്തിന്റെ സ്വാധീനം കൊണ്ടാവാം. സേതുവിന്റെ 'പാണ്ഡവപുരം', കെ.വി. മോഹൻകുമാറിന്റെ 'ഏഴാംഇന്ദ്രിയം' എന്നിവ മാജിക്കൽ റിയലിസത്തിനുദാഹരണങ്ങളാണ്. ലാറ്റിനമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ പരിസരവുമായി അടുത്തുനില്ക്കുമ്പോഴും അവയൊക്കെ നമ്മുടെ ചുറ്റുപാടുകളുമായി ഇഴകി ചേരുന്നുണ്ട്. ലാറ്റിനമേരിക്കയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ഒരു പാട് ഘടകങ്ങൾ ഈ നോവലിൽ ഉണ്ട്. കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സാഹചര്യങ്ങളുടെ പല ചിത്രങ്ങളും ഇതിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഈ നോവലിനെ നിരൂപണം ചെയ്ത പല എഴുത്തുകാരും അമേരിഇന്ത്യൻ ബന്ധം ഈ നോവലിനെ സ്വാധീനിച്ചതായി പറയുന്നു. ഉൽസുല എന്ന കഥാപാത്രം അമേരിന്തയ്ക്കാരും യൂറോപ്യന്മാരും ചെർന്നുണ്ടായ സങ്കര വർഗത്തിന്റെ അനശ്വര പ്രതീകമാണ്. ഒരു സാങ്കല്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. ഇതിൽ പറയപ്പെടുന്ന പിതൃ ബോധത്തിനും മലയാളിയുടെ പിതൃ സങ്കല്പത്തിനും വളരെയധികം സാദൃശ്യമുണ്ട്. പ്രശസ്ത നിരൂപകനായ കോവിലന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ് "ഉൾസുലയും അവരുടെ ഉദ്ധതനായ ഭർത്താവും മരിച്ചുപോയവരെ മുഖതാവിൽ സ്പർശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്, മൃതന്റെ ദാഹം പോക്കാൻ പലയിടത്തും വീട്ടിൽ വെള്ളം കരുതി വെക്കുന്നുണ്ട്, മലയാളത്തിലാകുമ്പോൾ ഈ സമ്പ്രദായം "വീത്" എന്ന പേരിൽ അറിയപ്പെടുന്നു. വീത് വെക്കാൻ ഗ്രാമീണ ഗൃഹങ്ങളിൽ പ്രത്യേകം ഉറി കെട്ടാറുണ്ട്. മരണാനന്തരം ഇവരുടെ വീട്ടിലേക്ക്‌ തിരിച്ചു വരുന്ന മഹാവൃദ്ധൻ താമസിച്ചു പോന്ന പ്രത്യേക അകത്തളം മച്ചും കൊട്ടിലും പരിചയിച്ചിട്ടുള്ള മലയാളിയെ വശീകരിച്ചെക്കാം. അതിനകത്തിരുന്നു തന്നെ പരേതൻ തോൽ ചുരുളുകളിൽ ഗ്രന്ഥരചനയും സാധിച്ചു. വൃദ്ധൻ വീണ്ടും മരിച്ചു പോയി. പക്ഷെ കുടുംബ പരമ്പരയിൽ ഓരോ തലമുറയിൽ നിന്നും ഒരാൾ വൃദ്ധന്റെ താളത്തിൽ ആവിഷ്ടനെ പോലെ താമസിക്കുക പതിവായി. തലമുറകളിലൂടെ കോമരങ്ങളെ കൈ മാറുന്ന കുടുംബങ്ങൾ ഇന്നും കേരളത്തിൽ ഉണ്ടല്ലോ." നോവലിൽ ഒരിടത്ത് മരിച്ചവർ വീണ്ടും പ്രത്യക്ഷപ്പെടുന്നതു മാർക്യൂസ് ചിത്രീകരിക്കുന്നതിങ്ങനെയാണ്. ഉൾസുല തന്റെ ഭർത്താവിനു കിടപ്പറ പങ്കിടാൻ സമ്മദിച്ചിരുന്നില്ല. പന്നിയുടെ വാലുള്ള മനുഷ്യൻ ജനിക്കുമെന്ന ഭയത്താൽ തോലുകളും കമ്പിയും ചേർത്ത അടിവസ്ത്രം ധരിച്ചു തന്റെ കന്യകത്വം സൂക്ഷിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ ഇങ്ങനെ കഴിഞ്ഞപ്പോൾ ഭർത്താവ് ആർകെഡിയോ ബൂവേഡിയോയെ ജനങ്ങൾ തമാശയാക്കാൻ തുടങ്ങി, ഒരിക്കൽ പ്രൂടെൻഷിയോ അഗ്വലരുടെ പരിഹാസം ആർകെഡിയോ ബൂവേഡിയോ ഇഷ്ടപ്പെട്ടില്ല. ആർകെഡിയോ തന്റെ മുത്തച്ഛന്റെ ഉന്നവും കാട്ടുപോത്തിന്റെ ശക്തിയും ചേർത്തു ഒരു കുന്തമെടുത്ത് പ്രൂടെൻഷിയോവിനെ എറിഞ്ഞു. പ്രൂടെൻഷിയോവിന്റെ തൊണ്ട കീറിമുറിഞ്ഞു. അന്ന് രാത്റി എല്ലാവരും ശവത്തിനരികിൽ ഉറങ്ങാതെ ഇരുന്നു. ആർകെഡിയോ തന്റെ ഭാര്യയുടെ മുറിയിൽകയറിച്ചെന്നു. അവൾ കന്യകാത്വം സൂക്ഷിക്കാനുള്ള ട്രോയർ വലിച്ചു കയറ്റുകയായിരുന്നു. അവളുടെ നേർക്ക്‌ കുന്തം ഓങ്ങി അയാൾ ആജ്ഞാപിച്ചു "ഊരി മാറ്റു" ഉൽസുല വഴങ്ങി. അവൾ പറഞ്ഞു എന്ത് സംഭവിക്കുന്നുവോ അതിനുത്തരവാദി നിങ്ങൾ ആയിരിക്കും. നീ വാലുള്ള ജന്തുക്കളെ പ്രസവിക്കുകയാണങ്കിൽ നാം അവരെ വളർത്തും അയാൾ പറഞ്ഞു. പക്ഷെ നിന്റെ കാര്യം പറഞ്ഞു ഈ നഗരത്തിൽ ഇനി കൊല നടക്കാൻ പാടില്ല. അവർ വെളുക്കുവോളം ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടു. ഉറങ്ങാൻ കഴിയാതിരുന്ന ഒരു രാത്രി ഉൾസുല കുറച്ചു വെള്ളമെടുക്കാനായി മുറ്റത്തിറങ്ങി. വെള്ളമെടുക്കുന്ന പാത്രത്തിനടുത്തു പ്രൂടെൻഷിയോ അഗ്വലർ നില്ക്കുന്നതായി അവർ കണ്ടു. വിളറിദയനീയ ഭാവത്തോടെ തൊണ്ടയിലെ മുറിവിൽ മരുന്ന് വെക്കുകയാണ് അയാൾ. ഭർത്താവിനോട് ഉൽസുല ഇക്കാര്യം പറഞ്ഞു. അവർ അത്ര ശ്രദ്ധിച്ചില്ല. രണ്ടു രാത്രികൾക്ക് ശേഷം പ്രൂടെൻഷിയോ വീണ്ടും കുളിമുറിയിൽ നില്ക്കുന്നതായി ഉൽസുല കണ്ടു. തൊണ്ടയിലെ മുറിവിലെ കട്ടപിടിച്ച രക്തം കഴുകി മാറ്റുകയായിരുന്നു അയാൾ. മറ്റൊരു രാത്രി മഴയത്ത് നടക്കുന്നതായി കണ്ടു. ആർകെഡിയോ ബൂവേഡിയോ കുന്തവുമെടുത്തു കൊണ്ട് മുറ്റത്തിറങ്ങി. മരിച്ച മനുഷ്യൻ തന്റെ ദൈന്യ ഭാവവുമായി അവിടെ നില്ക്കുന്നു. ആർകെഡിയോ ബൂവേഡിയോ അയാളെ നോക്കി അലറി. നീ എത്ര തവണ തിരികെ വരുന്നുവോ അത്രയും തവണ നിന്നെ ഞാൻ കൊല്ലും. പ്രൂടെൻഷിയോ തിരിച്ചു പോയില്ല. പിന്നീട് ഉൽസുല പ്രൂടെൻഷിയോ അടുപ്പിലെ പാത്രങ്ങൾ തുറക്കുന്നത് കണ്ടു. അത് എന്തിനാണന്ന് മനസ്സിലാക്കി. മനസ്സലിഞ്ഞ ഉൽസുല വീട്ടിനു ചുറ്റും നിറച്ച ജല പാത്രങ്ങൾ വെച്ചു. അവസാനം ആർകെഡിയോ കുന്തം മുറ്റത്തു കുഴിച്ചിട്ടു. പ്രുടന്ഷിയോ അംഗലർക്ക് ശാന്തി കിട്ടാൻ തന്റെ പോര്കോഴികളുടെ കഴുത്തറുത്തു തർപ്പണം നല്കി, ഉൽസുലയെയും കൂട്ടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറിതാമസിക്കുകയും പിന്നീട് തന്റെ അനുജരന്മാരോടൊപ്പം മക്കണ്ടോ എന്ന സ്വപ്ന നഗരം സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്‌ . കാലത്തിനു ശേഷം നരച്ച മുടിയും അവ്യക്തമായ അംഗ വിക്ഷെപങ്ങളുമായി തന്റെ മുറിയിൽ വീണ്ടും പ്രൂടെൻഷിയോ കടന്നു വരുന്നുണ്ട്. ആദ്യം മനസ്സിലായില്ലങ്കിലും പിന്നീട് ആളെ തിരിച്ചറിഞ്ഞു. മരണമടഞ്ഞവർക്കും വാർധക്യമാകുമെന്നറിഞ്ഞു അയാൾ ഞെട്ടുന്നു. മരിച്ചു കഴിഞ്ഞു വളരെ വർഷങ്ങൾക്ക് ശേഷവും ജീവിച്ചിരിക്കുന്നവരെ കാണാനും ചങ്ങാത്തം കൂടാനുമുള്ള അതിര് കവിഞ്ഞ ആവേശത്തോടു കൂടി മരണത്തിനുള്ളിലെ മരണം അടുത്താണെന്ന് അറിഞ്ഞു കൊണ്ട് പ്രൂടെൻഷിയോ തന്റെ ഏറ്റവും കടുത്ത ശത്രുവിനെ സ്നേഹിക്കുന്നു. ഈ നോവലിന്റെ പല കഥാ പാത്രങ്ങളും ഇന്ത്യയുമായി ബന്ധമുണ്ടന്നു തെളിച്ചു പറയുന്നില്ലങ്കിലും പല രൂപത്തിലും പല ആചാരങ്ങളിലും മലയാളികളുമായി ബന്ധ്പ്പെടുന്നുണ്ടോ എന്ന് വായനക്കാർക്ക് തോന്നുന്നു. ഇന്ന് മനുഷ്യനെ മൃഗീയനാക്കുന്നകാമ വികാരം കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ. ഈ നോവലിന്റെ ചില ഭാഗങ്ങളിൽ മൃഗീയവും അനിയന്ത്രിതവുമായ കാമാവെഷം വരച്ചിടുന്നുണ്ട്. കൌമാരപ്രായക്കാരിയായ മുലാറ്റോ എന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ലൈംഗിക പീഡനം വായനക്കാർക്ക് വേദന നല്കുന്നു. മുലാറ്റോയുടെ അമ്മൂമ ഓരോ രാത്രിയും എഴുപതോളം പേർക്കാണ് മുലാറ്റോയെ കാഴ്ച വെക്കുന്നത്. ഒടുവിൽ അറീലിയിനോ അവളുടെ മുറിയിൽ എത്തുകയാണ്. അറീലിയോവിനു മുമ്പേ ആ രാത്രിയിൽ അറുപത്തിമൂന്ന് പുർഷന്മാർ ആ മുറിയിലൂടെ കടന്നു പോയിട്ടുണ്ട്. അയാൾക്ക്‌ അവളോട്‌ സ്നേഹം തോന്നുന്നു. അറീലിയാനോവിന്റെ പ്രേമം വായനക്കാർക്ക് കൌതുകം നൽകുമ്പോൾ പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകൾ നോവലിലൂടെ വളരുകയാണ്. ആശാമേനോൻ പുസ്തകത്തിന്റെ പരിഭാഷയുടെ ആമുഖത്തിൽ പറഞ്ഞത് പോലെ "പുരാതന ജിറെനിയങ്ങളുടെ മർമ്മരം പുരണ്ട കാറ്റ് ശമിക്കുമ്പോൾ ബാക്കിയാവുന്ന ശൂന്യത നമ്മിൽ ഒരു തരം നിരാസക്തി പടർത്തുകയാണ്. വേദനയ്ക്കും ആഹ്ലാദത്തിനുമുപരി കല പകർന്നു തരേണ്ട കരടറ്റ സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യപ്പെടുന്നു. അതിനാൽ നിമിഷങ്ങളിലേക്ക് കുറുകുന്ന സമയ സാന്ദ്രതയ്ക്ക് പകരം നൂറ്റാണ്ടുകളിലേക്ക് പടരുന്ന സമയ വ്യാപനം ഈ കൃതിയുടെ അച്ചുതണ്ടായി തീരുന്നു. ലൌകികമായ ചതുരശ്ര മാനങ്ങളെ മാർക്യൂസിന്റെ ഈ കൃതി അതിക്രമിക്കുന്നത് ഈ വ്യാപനത്തിലൂടെയാണ്". നിരൂപകർ സൂചിപ്പിക്കുന്നത് പോലെ സപാനിഷ് കോളനി വൽക്കരണത്തിനു ശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങളും ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്. പരഗതിയും ചലനവും നഷ്ടപ്പെട്ട ഒരു ജനത ജീർണിക്കുകയെ ഉള്ളൂ. പ്രഗതി ശീലരായ ഒരു ജനതയുടെ പാശ്ചാത്തലത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടത്, ശാസ്ത്രത്തിന്റെയും ടെക്നോലജിയുടെയും വികാസ പരിണാമങ്ങളും ചൂഷണവും പീഡനങ്ങളും വിപ്ലവും എല്ലാം ഈ നോവലിൽ ഉണ്ട്. മാർക്യൂസ് ഈ നോവൽ എഴുതാൻ തുടങ്ങിയത് ഒരു ദിവ്യ വെളിപാട് പോലെയായിരുന്നു വീട്ടിൽ ദാരിദ്ര്യം വാഴുമ്പോഴും ലോകം ഒരു വിഖ്യാത സൃഷ്ടിക്കായി കാതോർക്കുകയായിരുന്നു. ഒരിക്കല്‍ ഗബ്രിയേൽ തന്റെ കുടുംബവുമായി അക്കാപുല്ക്കോകയിലേക്ക് പോകവെ പെട്ടെന്ന് ബോധോതയം വന്നത് പോലെ ഏകാന്തതയുടെ നൂറു വർഷ്ങ്ങളുടെ ചിന്തകൾ മനസ്സിൽ ഉദിക്കുകയായിരുന്നു. ഉടനെതന്നെ അദ്ദേഹം വണ്ടി തിരിച്ചു വിട്ടു. വീട്ടിലേക്കു മടങ്ങി, ഇനി ഞാന്‍ എന്റെ മുറിയിൽ നിന്നും പുറത്തിറങ്ങുകയില്ലെന്നും ചുരുങ്ങിയത് ആറോ ഏഴോ മാസം എഴുത്തിലായിരിക്കുമെന്നും അദ്ദേഹം ഭാര്യോടു പറഞ്ഞു. അകത്തുകയറി വാതിലടച്ചു മാർക്യൂസ് എഴുതിത്തുടങ്ങി. ശല്യപ്പെടുത്തരുതെന്നു പറഞ്ഞു. ഭാര്യ വീട്ടിൽ വരുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും അതിഥികളോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വർഷങ്ങള്‍ കടന്നുപോയി. ഭർത്താവ് മുഴു സമയഎഴുത്തിലായപ്പോൾ ജീവിക്കാനായി ഭാര്യ തന്റെ കാര്‍ വിറ്റു. പലരോടും കടം പറഞ്ഞും പ്രയാസപ്പെട്ടും ജീവിതം മുമ്പൊട്ട് നീക്കി പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും വേരുകള്‍ തേടിയ മാർക്യൂസ് 18 മാസത്തോളം ദിവസവും എഴുതിയാണ് നോവല്‍ പൂർത്തിയാക്കിയത്. 1967ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 1960 - 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി കണക്കാക്കപ്പെടാറുണ്ട്. നാല്പതോളം ഭാഷകളില്‍ പരിഭാഷകളിറങ്ങി ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു. മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തത് ഡോ എസ് വേലായുധനാണ്. മാർക്യൂസിന്റെ മാന്ത്രിക വിരൽ ചലനം നിലച്ചെങ്കിലും 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' നമ്മളെന്നും അനുഭവിച്ചു കൊണ്ടേയിരിക്കും .... ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്റ്റെഴ്സ് ക്ളബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദോഹയിൽ നടന്ന പതിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് പ്രവാസി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തെ ആയിരക്കണക്കിന് തോഴിലാളികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനും ആരോഗ്യ ബോധവല്‍ക്കരണം നല്‍കാനും ഉപകരിച്ച ക്യാമ്പ് തികച്ചും മാതൃകാപരമായിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ നിര്‍വഹിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹം അവരുടെ സഹോദരങ്ങള്‍ക്ക് എത്രമാത്രം പ്രധാന്യം നല്‍കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മെഡിക്കല്‍ ക്യാമ്പെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ജാസിം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. ഇന്ത്യക്കാരെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് ഖത്തരി സമൂഹമെന്നും അവരുടെ ആരോഗ്യ കാര്യങ്ങളില്‍ ഖത്തര്‍ നിറഞ്ഞ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പേരുള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ ക്യാമ്പ് ഉപയോഗപ്പെടുത്തി. പ്രവാസ ജീവിതത്തിനിടയിൽ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, തെറ്റായ ജീവിത രീതി, തുടങ്ങി വിവിധ കാരണങ്ങളാല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആരോഗ്യ സെമിനാറുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയ വിവിധ പവലിയനുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദോഹയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ ഒരുക്കിയ ആരോഗ്യ ബോധവത്കരണ പവലിയനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എം ഇ എസ് ഇന്ത്യൻ സ്കൂൾ, ദോഹ മോഡേണ്‍ ഇന്ത്യൻ സ്കൂൾ, ബിർള പബ്ലിക് സ്കൂൾ. ഐഡിയൽ ഇന്ത്യൻ സ്കൂൾ, ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ, ഡി പി സ് മോഡേണ്‍ സ്കൂൾ, എന്നീ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ആരോഗ്യ എക്സിബിഷൻ സന്ദർശകരെ ആകര്ശിക്കുന്നതും വിജ്ഞാന പ്രദവുമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ രോഗാരോഗ്യ ദിന പ്രചാരണ പ്രമേയമായ "ജന്തു ജന്യ രോഗങ്ങൾ തടയുക" എന്ന വിഷയത്തെ കേന്ദ്രീ കരിച്ചായിരുന്നു മുഴുവൻ പ്രദർശനങ്ങളും, രോഗം പരത്തുന്ന ജീവികളിൽ നിന്നും എങ്ങിനെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത് എന്ന് ലളിതമായി വിവരിക്കുന്ന പ്രദർശനങ്ങളും പ്രവർത്തന മാതൃകകളും കുട്ടികൾ അവതരിപ്പിച്ചു. പ്രധാന ജന്തു ജന്യ രോഗങ്ങളെ കുറിച്ചും വളരെ അപൂര്വമായി കാണപ്പെടുന്ന രോഗങ്ങളെ കുറിച്ചു സന്ദർശകരെ ബോധിപ്പിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെയും വീടും നാടും വൃത്തിയായി സൂക്ഷിക്കെണ്ടാതിന്റെയും ആവശ്യകതകൾ അവർ എടുത്തു പറഞ്ഞു. മലേറിയ, പ്ലേഗ്, മന്ത്, ചികൻ ഗുനിയ മുതലായ രോഗങ്ങൾ പടരുന്ന രീതികൾ കുട്ടികൾ ഒരുക്കിയ പ്രദര്ശന വസ്തുക്കളിൽ നിന്നും അവരുടെ വിശദീകരണത്തിൽ നിന്നും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നന്നതായിരുന്നു. പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചു വിവിധ വിഷയങ്ങളിൽ വിദഗ്ദ ഡോക്ടര്‍മാര്‍ ക്ലാസ്സുകൾ നടത്തി. നൂറു ക്കണക്കിന് പേരാണ് ഓരോ ക്ലാസ്സുസ്സുകളിലും പങ്കെടുത്തത്, "വാർഷിക വൈദ്യ പരിശോധനയുടെ പ്രാധാന്യം" "കാൻസർ പ്രതിരോധിക്കാൻ കഴിയുമോ" "കൊളസ്ട്രോൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ" "വീട് കുട്ടികൾക്കുള്ള സുരക്ഷ ഗേഹം" "ആരോഗ്യ പൂർണമായ ഹൃദയത്തിന് ജീവിത ശൈലിയിലെ മാറ്റങ്ങൾ", "പുറം വേദന ആധുനിക കാലത്തെ ആരോഗ്യ പ്രശ്നം" "ബ്രസ്റ്റ് കാൻസർ മുന്കൂട്ടി കണ്ടത്താം" "ആസ്ത്മ ബോധ വത്കരണം കുടുംബങ്ങളിൽ" ഈ വിവിഷയങ്ങളിലായിരുന്നു ക്ലാസ്സുകൾ നടന്നത്. "ഗത കാലത്തിന്റെ ചിത്രങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്" വർത്തമാന കാലത്തിന്റെ അവിവേഗങ്ങളും അതി വേഗങ്ങളും കാണിക്കുന്ന അനുഭവങ്ങളുടെ പുനരാവിഷ്കാരം, ഭാവിയിൽ സംഭവിക്കരുതേ എന്ന് പ്രാർഥിക്കുന്ന ദുരന്ത ഭാവനകളുടെ സുന്യാത്മ ചിത്രീകരണം, ഗതകാലത്തിന്റെ നന്മകളും സമ കാലത്തിന്റെ പ്രതീക്ഷകളും സമന്വയിക്കുന്ന ശലഭ കാലത്തിനായുള്ള പ്രാർഥനകൾ. ഇവയായിരുന്നു ശലഭത്തിലൂടെ ആവിഷ്കരിച്ചത്. പഴയ കാല ഓർമകളെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ ഉതകുന്ന നാടൻ ജീവിത രീതികൾ അനാവരണം ചെയ്യുന്ന "ശലഭ കാലം" ഓരോ പ്രവാസിയുടെ മനസ്സിനെയും കുളിരണിയിക്കുന്നതായിരുന്നു. പവനിയനിൽ ഒരുക്കിയ പഴയ ചാരുകസേരയും അതിലിരിക്കുന്ന വലിയ കാരണവരെയും, അവരോടു കഥ പറയുന്ന മുത്തശിയും മരക്കൊമ്പുകളിൽ ഊഞ്ഞാലു കെട്ടിയാടുന്ന കുട്ടികളും മരങ്ങളും ചിത്ര ശലഭങ്ങളും വീണ്ടും കുട്ടിക്കാലതെയ്ക്ക് കൊണ്ട് പോകുകയായിരുന്നു. ഇന്ന് പ്രവാസി കുട്ടികൾ അറിയാതെ പോകുന്ന പലതും കാണിക്കാൻ ശലഭകാലങ്ങളിലൂടെ ശ്രമിച്ചു. പഴയ ചിരവയും അമ്മിയും അമ്മിക്കല്ലും അതിനുധാഹരണം. മനുഷ്യ ജീവിതത്തിനു അനുഭവക്കുറിപ്പുകളും പുതിയ അടിക്കുറിപ്പുകളും ചേര്ത്തു കൊണ്ട് ഫ്രണ്ട്സ് കല്ച്ചരൽ സെന്റെര് അണിയിച്ചൊരുക്കിയ ഈ ശലഭ കാലത്തിന്റെ പ്രധാന ശിൽപികൾ എം ഇ എസ സ്കൂൾ അധ്യാപകരായ മൊയിദീൻ, ഷമാൽ എന്നിവരായിരൂന്നു. വിവിധ സ്കൂളുകൾ നിന്നുള്ള മിടുക്കന്മാരും മിദുക്കികളുമായ നാല്പത്തിആറോളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. ഖത്തര്‍ ഗ്രീന്‍ സെന്‍റര്‍, യൂത്ത് ഫോറം, ഹമദ് ട്രെയിനിങ് വിഭാഗം എന്നിവരുടെ പവലിയനുകളും ഏറെ ശ്രദ്ധിക്കക്കപ്പെട്ടു. ബാസിക് ലൈഫ് സപ്പോര്ടിനെ കുറിച്ചുള്ള ഹമദ് ട്രെയിനിങ് സെന്‍റര്‍ നടത്തിയ പ്രസന്‍േറഷന്‍ വളരെ ഉപകാര പ്രധമായിരുന്നു. ഖത്തര്‍ റെഡ് ക്രസന്‍റ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ കൗണ്ടറുകളിലായി നടന്ന സൗജന്യ ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ പരിശോധന സംവിധാനം നിരവധി പേര്ക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വന്യലോകത്തിന്റെ ആത്മാവ് അപൂര്‍വസൗന്ദര്യത്തോടെ പതിഞ്ഞുകിടക്കുന്ന വിശ്വക്ലാസിക് രചനയായ ജംഗ്ള്‍ ബുക്കില്‍നിന്നും തെരഞ്ഞെടുത്ത ആറു കഥകളുടെ സമാഹാരം. കാടിന്റെയും കടലിന്റെയും കൊടുങ്കാറ്റിന്റെയും കുന്നുകളുടെയും രഹസ്യങ്ങള്‍ മുഴങ്ങുന്ന കഥകളാണിവ. വിഖ്യാത കഥാപാത്രം മൗഗ്ലിയും പുതിയ തീരങ്ങള്‍ തേടുന്ന വെളുത്ത കടല്‍നായയും റിക്കി-ടിക്കിയെന്ന കൊച്ചുകീരിയും തോമായി എന്ന ആനക്കാരനും കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും ഭാവനാലോകത്തെ കീഴടക്കിയ കഥാപാത്രങ്ങളാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാളത്തിലെ താരസംഘടനയുടെ നിലപാടിനെതിരെ ശക്തമായ വിമർശവുമായി കന്നട ചലച്ചിത്രലോകവും രം​ഗത്തുവന്നു. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള താരസംഘടനയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കന്നട ചലച്ചിത്രവ്യവസായ സംഘടനയായ കെഎഫ്ഐ, ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ് ആൻഡ‌്എക്വാളിറ്റി (ഫയർ) എന്നീ സംഘടനകൾ സംയുക്തമായി കത്തെഴുതി. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിൽ കന്നട ചലച്ചിത്രലോകം കടുത്ത നിരാശ രേഖപ്പെടുത്തി. പ്രമുഖനടനും സംവിധായകനുമായ പ്രകാശ് രാജ്, സംവിധായകരായ കവിത ലങ്കേഷ്, രൂപ അയ്യർ, പന്ന​ഗ ഭാരന, കന്നട താരങ്ങളായ ചേതൻ, ശ്രുതി ഹരിഹരൻ, ശ്രദ്ധ ശ്രിനാഥ്, ദി​ഗാനാഥ്, മേഘ്ന രാജ്, പൂജ ​ഗാന്ധി, അഭിനേതാക്കളും സംവിധായകരുമായ രക്ഷിത് ഷെട്ടി, പ്രകാശ് റായ് എന്നിവരടക്കം അമ്പതുപേർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. സ്ത്രീസുരക്ഷയും ലിം​ഗനീതിയും ദേശീയതലത്തിൽത്തന്നെ ശക്തമായ ചർച്ചകൾക്ക് വഴിവയ്ക്കുമ്പോൾ പൊതുസമൂഹത്തിന് മാതൃകയാകാനുള്ള ഉത്തരവാദിത്തം താരസംഘടനയ്ക്കുണ്ട്. അക്രമത്തിനിരയായ പെൺകുട്ടിയും താരസംഘടനയിൽ അം​ഗമായിരിക്കെ കുറ്റാരോപിതനെ തിരിച്ചെടുക്കാനുള്ള നീക്കം തെറ്റായ സന്ദേശം നൽകുമെന്നും താരംസഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആരെയും കുറ്റക്കാരനായി കാണാൻ താല്പര്യപ്പെടുന്നില്ലെങ്കിലും അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ താരസംഘടന സഹായിച്ചില്ലെന്നാണ് ഇപ്പോഴുള്ള നടപടികളിൽനിന്ന് വ്യക്തമാകുന്നതെന്ന് കന്നട നടനും സാമൂഹ്യപ്രവർത്തകനുമായ ചേതൻ പ്രതികരിച്ചു. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ കേരളത്തിലെ വനിതാ ചലച്ചിത്രകൂട്ടായ്മയുടേത് ശക്തമായ നിലപാടാണെന്ന് പാലക്കാട്ടുകാരിയായ കന്നട, മലയാളം ചലച്ചിത്രനടി ശ്രുതി ഹരിഹരൻ പ്രതികരിച്ചു. കരിയര്‍ നഷ്ടമാകുമെന്ന് ഭയന്ന് ചലച്ചിത്രലോകത്തെ പുരുഷാധിപത്യത്തിനും ലൈം​ഗികാതിക്രമങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ അഭിനേത്രിമാര്‍ ഭയന്ന കാലഘട്ടത്തിലാണ് ഡബ്ലിയുസിസി എന്ന സംഘടന ശക്തമായ നിലപാടുമായി രം​ഗത്തുവന്നതെന്നും അവര്‍ പറഞ്ഞു. സിനിമ കമ്പനി എന്ന മലയാള ചിത്രത്തിലൂടെ അഭിനയരം​ഗത്ത് എത്തിയ ശ്രുതി കന്ന‍ടയില്‍ ഇപ്പോള്‍ ശ്രദ്ധേയമായ താരമാണ്. "പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നില്ല; അവള്‍ പീഡിപ്പിക്കപ്പെട്ടു ,അതാണ് സത്യം ": സജിത മഠത്തില്‍ യുജിസി പിരിച്ചുവിടൽ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കും; ഇതിനെതിരെ വിശാലമായ ചെറുത്തുനിൽപ്പ് പ്രസ്ഥാനം കെട്ടിപ്പടുക്കും: യെച്ചൂരി ബ്രിട്ടനിലെ അസോസിയേഷൻ ഓഫ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്‌ പതിനെട്ടാം നാഷണൽ കോൺഫറൻസിന്‌ തുടക്കമായി; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്‌തു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവം അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്;എയ്ഞ്ചലിന്റെ വലയില്‍ വീണത് രണ്ട് പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥര്‍; കേരളത്തെ നാണം കെടുത്തി വീണ്ടും സെക്‌സ് ബ്ലാക് മെയിലിങ്ങ് | Daily Indian Herald ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവം അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്;എയ്ഞ്ചലിന്റെ വലയില്‍ വീണത് രണ്ട് പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥര്‍; കേരളത്തെ നാണം കെടുത്തി വീണ്ടും സെക്‌സ് ബ്ലാക് മെയിലിങ്ങ് തിരുവനന്തപുരം: സരിതാ നായര്‍ക്ക് ശേഷം കേരളത്തെ പിടിച്ചുകുലുക്കാന്‍ കോട്ടയം സ്വദേശിനി എയ്ഞ്ചലും. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച പെണ്‍പടയുടെ കൂട്ടത്തിലേക്ക് ഏയ്ഞ്ചലും. സംസ്ഥാനത്തെ പ്രമുഖ ഐ എ എസ് ഓഫിസര്‍മാരെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ സംസ്ഥാന പോലീസ് ചീഫ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ കേരള രാഷ്ട്രീയം വീണ്ടും നീല മയമാകും. സരിതാ നായരുടെയും ബിന്ധ്യ തോമസിന്റെയും അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാനന്ന സുപ്രധാന പോസ്റ്റിലുള്ള ഐ എ എസ് ഓഫീസര്‍ക്കൊപ്പം മന്ത്രിമാരും ഈ ട്രാപ്പില്‍ കുടുങ്ങിയെന്ന് സൂചനകളാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത. തലസ്ഥാനത്തെ നാണക്കേടിലാക്കി പ്രമുഖരെ ബ്ലാക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയ വാര്‍ത്ത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട്ചെയ്തിരുന്നു.നവമാധ്യമങ്ങളില്‍ വൈറലായ വാര്‍ത്തയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷത്തിലാണ് സംഭവത്തിന്റെ ഗൗരവം പുറത്ത് വനത്ത്. വാര്‍ത്തയ്തത് പിന്നാലെ ചില സംഘടനകള്‍ അന്വേഷണമാവശ്യപ്പെട്ട് പരാതിയും നല്‍കി. തുടര്‍ന്നാണ് അന്വേഷണത്തിന് ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ടത്. രണ്ട് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് പുറമെ മലബാര്‍ മേഖലയില്‍ നേരത്തെ കളക്ടറായി സേവനമനുഷ്ടിക്കുകയും ഇപ്പോള്‍ തലസ്ഥാനത്ത് ഉന്നത പദവിയിലിരിക്കുകയും ചെയ്യുന്ന മറ്റൊരുദ്യോഗസ്ഥനുമാണ് പെണ്‍ വലയില്‍ കുരുങ്ങിയത്. ചില ‘അസൈന്‍മെന്റുകള്‍ക്കെന്ന’ വ്യാജേന എയ്ഞ്ചല്‍ എന്ന യുവതിയാണ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയും സമീപിച്ചത്. പിന്നീട് ഈ ഉദ്യോഗസ്ഥരെ തന്റെ വരിധിയിലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഇതില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവതിയെ തന്റെ വസതിയിലേക്ക് തന്നെ കൊണ്ടുപോയതായാണ് അറിയുന്നത്.ഹിഡണ്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചും മറ്റും ഐഎഎസ് ഉദ്യോഗസ്ഥരെ ബ്ലാക്ക്‌മെയില്‍ ചെയ്തതിനെ തുടര്‍ന്ന് വന്‍ തുക കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. യുവതിക്ക് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിച്ചതായും ഇപ്പോള്‍ പൊലീസ് സംശയിക്കുന്നുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് മാത്രം ദൃശ്യംപുറത്ത് വരാതിരിക്കാന്‍ 15 കോടി രൂപ ആദ്യം ആവശ്യപ്പെട്ടെന്നും പിന്നീട് അഞ്ചരക്കോടിയില്‍ ഒതുക്കിയെന്നുമാണ് പറയപ്പെടുന്നത്. സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥന് ഇത്രയും ഭീമമായ പണം സംഘടിപ്പിച്ച് നല്‍കാന്‍ എറണാകുളത്തെ ഒരു പ്രമുഖ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ആണ് രംഗത്തിറങ്ങിയത്. പലരുടെ അടുത്തു നിന്നായി 50,20 ലക്ഷങ്ങള്‍ വച്ച് വലിയ പിരിവാണ് നടത്തിയത്. ചില മന്ത്രിമാര്‍ വഴിയാണ് ഏയ്ഞ്ചല്‍ ഐ എ എസ് ഉദ്യോഗസ്ഥരെ വലയിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  നോമ്പുകാലത്ത് ഹോട്ടലുകള്‍ അടപ്പിക്കുന്നത് താലിബനിസം; റംസാന്‍ വ്രതം അനിസ്ലാമികം | Daily Indian Herald മലപ്പുറം : മുസ്ലീങ്ങള്‍ മുഴുവന്‍ നോമ്പെടുക്കുമ്പോള്‍ മറ്റ് മത വിഭാഗക്കാര്‍ ഹോട്ടലുകള്‍ തുറക്കുന്നത് തടയാറുണ്ടോ….എന്നാല്‍ അങ്ങിനെ അനുവദിക്കരുതെന്നാണ് ഇസ്ലാമിലെ തന്നെ ഒരു വിഭാഗം ചൂണ്ടികാട്ടുന്നത്. ഇസ്ലാമിന്റെ അനാചാരങ്ങള്‍ക്കെതിരെ നിലപാടെടുത്ത് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ചേകനൂര്‍ മൗലവിയുടെ അനുയായികളാണ് കടുത്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നേറുന്നത്. മലബാര്‍ മേഖലയില്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടാണ് ഇവര്‍ ആശയ പ്രചരണം നടത്തുന്നത്. റംസാന്‍ വ്രതം അനിസ്ലാമികമാണെന്നും അന്ധവിശ്വാസമാണെന്നും സമര്‍ഥിച്ചുകൊണ്ടാന്ന് ഇവര്‍ മുസ്ലീങ്ങളായി ജീവിക്കുന്നത്. അതാണ് സാക്ഷാല്‍ ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. http://khur-aansunnathsociety.com/ , www.chekanoormoulavi.com എന്നീ വെബ്സൈറ്റിലൂടെയൈാക്ക ശക്തമായ ആശയപ്രചാരണം നടത്തി അവര്‍ സജീവമാണ്. കഴിഞ്ഞ റംസാന്‍ നോമ്പുകാലത്ത്, ഹോട്ടലുകള്‍ അടച്ചിടുന്നതിനിതിരെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തിയ ഖുര്‍ആന്‍ സുന്നത് സൊസൈറ്റി പ്രവര്‍ത്തകര്‍, ഒരു മതേതര രാജ്യത്ത് നടപ്പാക്കുന്ന തലിബാനിസമാണ് ഇതെന്നും ആരെങ്കിലും മുന്‍കൈ എടുത്താല്‍ ഹോട്ടലുകള്‍ തുറക്കാന്‍ എല്ലാ സൗകര്യങ്ങളും തങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഈ വര്‍ഷവും അവര്‍ അതേ കാമ്പയിനുമായി മുന്നോട്ടുപോവുകയാണ്. ഇസ്ലാമിലെ അന്ധവിശ്വാസങ്ങക്കും ദുരാചാരങ്ങള്‍ക്കും എതിരെ വെറുതെ കാമ്പയിന്‍ നടത്തുക മത്രമല്ല കോടതികളിലടക്കം ഈ വിഷയങ്ങള്‍ എത്തിക്കാനും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി മുന്‍കൈയെടുക്കുന്നുണ്ട്.ഇപ്പോള്‍ സുപ്രീം കോടതിയില്‍ വിചാരണ നടക്കുന്ന മുത്തലാഖ് കേസില്‍ ഖുര്‍ആന്‍ സുന്നത് സൊസൈറ്റി കക്ഷിചേര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം ബഹുഭാരാത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും അവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി; വരന്‍ സുജിത് കുമാര്‍ | KVARTHA: MALAYALAM NEWS | KERALA NEWS | KERALA VARTHA | ENTERTAINMENT മലയാളം വാര്‍ത്ത Home » Cinema » Entertainment » Kerala » Kochi » Marriage » News » കേരള വാര്‍ത്ത » വിനോദം » സിനിമ » നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി; വരന്‍ സുജിത് കുമാര്‍ കൊച്ചി: (www.kvartha.com 19.06.2018) മലയാളത്തിലെ പ്രമുഖ നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി. സായികുമാറിന്റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാറാണു വിവാഹിതയായത്. സുജിത് കുമാറാണ് വരന്‍. ജൂണ്‍ 17ന് ആശ്രാമം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ രാഷ്ട്രിയ- സിനിമരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  മൂന്നാം ക്ലാസുകാരനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ പതിനേഴുകാരന്‍ പിടിയില്‍ ; കൊലപാതകം പ്രകൃതി വിരുദ്ധ പീഡനം എതിര്‍ത്തപ്പോള്‍ | Daily Indian Herald മൂന്നാം ക്ലാസുകാരനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ പതിനേഴുകാരന്‍ പിടിയില്‍ ; കൊലപാതകം പ്രകൃതി വിരുദ്ധ പീഡനം എതിര്‍ത്തപ്പോള്‍ തിരുവനന്തപുരം:ഒന്‍പത് വയസുകാരനെ ചതുപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിള വീട്ടില്‍ ജോണിഷീജാകുമാരി ദമ്പതികളുടെ ഏക മകന്‍ ജിത്തു (9)വിനെയാണ് വലിയവീട് കുളത്തിനു സമീപം കുറ്റിക്കാട്ടിലെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ പരുക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ പതിനേഴുകാരന്‍ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. പ്രകൃതിവിരുദ്ധ പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറഞ്ഞു. കോട്ടുകാല്‍ ഗവ. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിത്തു. വലിയവീട് കുളത്തിനു സമീപം കുറ്റിക്കാട്ടിലെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ പരുക്കേറ്റു മരിച്ച നിലയിലാണ് ജിത്തുവിനെ കണ്ടെത്തിയത്. ബാലന്റെ തലയ്ക്ക് കുപ്പി കൊണ്ടടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് ആരുടെയും കണ്ണില്‍പ്പെടാതിരിക്കാന്‍ ചതുപ്പിനടുത്തുള്ള വെള്ളക്കെട്ടില്‍ ചവിട്ടിത്താഴ്ത്തി ഇതുവഴി കടന്നുപോയ നാട്ടുകാരിലൊരാളാണ് ബാലന്‍ കിടക്കുന്ന വിവരം അറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പതിനേഴുകാരനെക്കുറിച്ച് വിവരം ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണു സംഭവം നടന്നത്. പ്രകൃതിവരുദ്ധ പീഡനശ്രമത്തിനിടെ എതിര്‍ത്തപ്പോള്‍ ജിത്തുവിനെ കുപ്പികൊണ്ടു തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ജിത്തുവിന്റെ ബോധം നഷ്ടമായെന്നു മനസിലാക്കിയ പതിനേഴുകാരന്‍ വിജനമായ പ്രദേശത്തുള്ള ചതുപ്പില്‍ കുട്ടിയെ ചവിട്ടി താഴ്ത്തുകയായിരുന്നുവെന്നും പറയുന്നു. കൊലപാതകത്തിനായി ഇയാള്‍ക്കു ഒരാളുടെ കൂടി സഹായം ലഭിച്ചതായി സൂചനയുണ്ട്. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫിലിഗ്രെഎന് കെട്ടിട സാമഗ്രികൾ കമ്പനി, ലിമിറ്റഡ്, യൂറോപ്യൻ പരിസ്ഥിതി ആശയം, സേവന പാരമ്പര്യമുളള ഹുഇജ്ഹൊഉ, ഗുവാങ്ഡോങ് ഓഫ് തശന് ഫോറസ്റ്റ് പാർക്ക് സമീപം അവരുടെ നിർമ്മാണ പ്ലാന്റ് കണ്ടെത്താൻ; ഹൈ-ടെക് വ്യവസായ വികസന മേഖല, ഗ്വംഗ്സ്യൂ പ്രവർത്തനം സേവന കേന്ദ്രവും. പരിസ്ഥിതി സംരക്ഷണം സാങ്കേതിക ഉൽപ്പന്ന നിലവാരം യൂറോപ്യൻ പൂർണ്ണഹൃദയത്തോടെ പരിപൂര്ണമാണ്, ഫിലിഗ്രെഎന് ഗുണമേന്മയുള്ള പച്ച സാധനങ്ങൾ ഇഷ്ടാനുസൃതമായതുമായ സിസ്റ്റം പരിഹാര ഉപഭോക്താക്കൾക്ക് നൽകുന്നതിൽ പ്രതിജ്ഞാബദ്ധരാണ്. നാം സുസ്ഥിര പുരോഗതിക്ക് നൂതനമായ മാർഗങ്ങൾ നൽകുന്നു. ഞങ്ങളുടെ പ്രൊഫഷണൽ ടീം വിപണിയിൽ ഉത്പാദനക്ഷമതയും കുറഞ്ഞ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു നമ്മുടെ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ പ്രിചെലിസ്ത് സംബന്ധിച്ച അന്വേഷണങ്ങൾക്കായി, ഞങ്ങൾക്ക് നിങ്ങളുടെ ഇമെയിൽ, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടും ദയവായി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സേതുപതിയിലെ എളിമയും ലാളിത്യവും ഒന്നുകൂടെ പുറത്തുവരുന്നുവെന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകര്‍ ഒന്നടങ്കം പറയുന്നത് താരജാഡകളില്ലാത്ത തമിഴകത്തെ താരരാജാവാണ് വിജയ് സേതുപതി എന്നതില്‍ തര്‍ക്കമൊന്നുമില്ല. നടപ്പിലും സംസാരത്തിലും ലാളിത്യം നിറഞ്ഞ ഭാവം. ആരാധകർക്ക് അവരുടെ സ്വന്തം വിജയ്. ആരാധകനെ ഏതവസരത്തിലും നെഞ്ചോടു ചേർത്ത് നിർത്താൻ മടി കാണിക്കാത്ത നടൻ. കഷ്ടപ്പാടുകളിൽനിന്നും മഹാ നടനായി വളർന്നതുകൊണ്ടാവാം സിനിമയിലെത്തിയിട്ടും വിജയ് അതിൽനിന്നും ഒട്ടും മാറാത്തത്. സൗഹൃദ ദിനമായ ഇന്നും അതിനൊട്ടും മാറ്റം വരുത്താന്‍ സേതുപതി തയ്യാറല്ല. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കപ്പമുളള ചിത്രമാണ് കൊളാഷായി അദ്ദേഹം ഫ്രണ്ട്ഷിപ് ഡേ സന്ദേശത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിക്രം വേദയുടേയും മറ്റും ചിത്രീകരണത്തിനിടെ ആരാധകരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. സേതുപതിയിലെ എളിമയും ലാളിത്യവും ഒന്നുകൂടെ പുറത്തുവരുന്നുവെന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്. നേരത്തേ ഷൂട്ടിങ് സെറ്റിൽനിന്നും പുറത്തുവരുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. വിജയ് സേതുപതിയുടെ ’96’ എന്ന സിനിമയുടെ സെറ്റിൽനിന്നുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തറയിൽ വെറും സാധാരണക്കാരനെപ്പോലെ വിജയ് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുളളത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു നടനാണെന്നു പറയുക പോലുമില്ല. അത്രയ്ക്കും സിംപിളായ ഒരു മനുഷ്യൻ. ഷൂട്ടിങ് സെറ്റിൽ ഒരാൾ കുട പിടിച്ച് കൊടുത്താൽ മാത്രം നടക്കുകയും കസേരയിൽ മാത്രം ഇരിക്കുകയും ചെയ്യുന്ന നടന്മാരെ കണ്ടിട്ടുളളവർക്ക് വിജയ് സേതുപതി ഇങ്ങനെയും നടനാവാം എന്നു കാണിച്ചുതരുന്നു. ഷൂട്ടിങ് സെറ്റിൽ മാത്രമല്ല ആരാധകരോടുളള പെരുമാറ്റത്തിലും വിജയ് സേതുപതി പലപ്പോഴും ഞെട്ടിപ്പിക്കാറുണ്ട്. വിജയ് സേതുപതിയെ ഒരുപാട് സ്നേഹത്തോടെ ഉമ്മ വയ്ക്കുന്ന ഒരു ആരാധകന്റെ ഒരൊറ്റ ചിത്രം മാത്രം മതിയാകും ഇതിന്. ആരാധകരെ വെറും ആരാധകരായി മാത്രം കാണുന്ന നടന്മാരിൽനിന്നും തന്റെ സ്വന്തമെന്ന പോലെ കാണുന്ന നടനാണ് വിജയ് സേതുപതി. വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് 96. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ മൂന്നു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മനുഷ്യനായാണ് വിജയ് എത്തുന്നതെന്നും 96 വയസ്സുകാരനായിട്ടും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. വിജയ് സേതുപതിയും മാധവനും നായകന്മാരായ ‘വിക്രം വേദ’ മെഗാ വിജയം നേടി മുന്നേറുകയാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇംഗ്ലണ്ട് ഒാപ്പണര്‍ അലസ്റ്റെയര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ഒാവല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴിച നടക്കുന്ന ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റായിരിക്കും കുക്കിന്‍റെ അ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  പശുവിവാദം മരണം കൂടുന്നു,ഭരണാധികാരികള്‍ നിസംഗതയില്‍ ?കശ്മീരില്‍ പരിക്കേറ്റ യുവാവ് മരിച്ചു | Daily Indian Herald ശ്രീനഗര്‍:കശ്മീരില്‍ പശുവിനെ കടത്തിയ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് കൊല്ലപ്പെട്ടു. ഷാഹിദ് റസൂല്‍ ഭട്ടാ(16)ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാവിലെയാണ് കൊല്ലപ്പെട്ടത്.ഒക്ടോബര്‍ ഒമ്പതിനാണ് ഷാഹിദ് റസൂല്‍ ഡ്രൈവറായ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. വാഹനത്തിന് നേരെ ബജ്‌രംഗി ദള്‍ പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഷൗക്കത്ത് അഹമ്മദ് ദര്‍(35) എന്ന ആള്‍ക്കും ഗുരുതരപരിക്കുണ്ട്. ഇയാളും ചികില്‍സയിലാണ്. ഷാഹിദിന്റെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലിറങ്ങിയിരിക്കുകയാണ്. പോലിസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ രാഷ്ട്രീയ കക്ഷികള്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.കശ്മീരില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രിംകോടതി നിരോധനത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു.ബീഫിന്റെ പേരില്‍ രാജ്യത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് ഷാഹിദ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനും മഹാരാഷട്രയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മറ്റൊരു യുവാവിനെയും കൊലപ്പെടുത്തിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാസര്‍ഗോഡ് : പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഉദുമ ഹയര്‍സെക്കന്‍ഡറി അസാപ് അംഗങ്ങള്‍ സ്‌കൂളിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു് ‘ഫൗഡെയില്‍’ എന്ന മാഗസിന്‍ സ്‌കൂളിനായി സമര്‍പ്പിച്ചു. ഈ വര്‍ഷത്തെ പ്ലസ്ടു അസാപ്പ് കുട്ടികളായ ദിവ്യ, രഞ്ചിമ, ശ്രുതി, ദിപിന്‍ രാജ്, വിജന, നികത്ബാനു എന്നിവരാണു പഴയകാല അധ്യാപരെ നേരില്‍ കണ്ടു മാഗസിനുവേണ്ട സ്‌കൂളിന്റെ ചരിത്രം ശേഖരിച്ചത്. അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ റാഷിദ് മാഗസിന്‍ പ്രാകാശനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സ്‌കില്‍ ഡവലപ്മന്റ് എക്‌സിക്യുട്ടിവ് കവിത, സ്റ്റാഫ് സെക്രട്ടറി അയ്യപ്പന്‍, അധ്യാപകരായ സി. പി അഭിരാം, വിദ്യ, അസാപ്പ് കോര്‍ഡിനേറ്റര്‍ കെ.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്ലസ് വണ്‍ കുട്ടികള്‍ക്കായി സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമും നടത്തി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നടിയെ ആക്രമിക്കാന്‍ ദിലീപ് നല്‍കിയ തുക, ഞെട്ടിക്കും!! റിപ്പോര്‍ട്ടുകള്‍ പറയുന്നത്!! | Actress attack more revelations - Malayalam Filmibeat <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന്റെ അറസ്റ്റ് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. സംഭവത്തിലെ പുതിയ തെളിവുകളെ തുടര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തു. സംഭവത്തിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടിക്കെതിരെയുള്ള ക്വട്ടേഷനില്‍ നടന്‍ ദിലീപ് ഒന്നര കോടി രൂപ നല്‍കിയതയാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 17നാണ് നടി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊച്ചിയിലെ അത്താണിയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. സംഭവത്തിന് ശേഷം നടിയുടെ പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍ ആന്റണിയെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 21നാണ് മലയാളത്തിലെ പ്രമുഖ നടന്‍ ദിലീപിന് പങ്കുണ്ടെന്ന സൂചനകള്‍ ലഭിച്ചത്. എന്നാല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം ദിലീപ് പൂര്‍ണമായും നിഷേധിക്കുകയായിരുന്നു. ജൂണ്‍ 24നാണ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്. നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ഭീഷണിപ്പെടുത്തി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അയച്ച കത്ത് ലീക്കാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആരോപണവിധേയനായതോടെ സഹപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതായും സഹപ്രവര്‍ത്തകര്‍ തുറന്ന് പറയുകയുണ്ടായി. Read more about: malayalam film malayalam cinema malayalam movie news dileep case arrest police bhavana മലയാളം സിനിമ ദിലീപ് കേസ് അറസ്റ്റ് പോലീസ് ഭാവന ഈ പ്രായത്തിലും ആരാധനയോ? കമല്‍ഹാസനെ വിടാതെ പിടികൂടിയ കുഞ്ഞ് ആരാധിക! പിന്നെ സംഭവിച്ചതോ, വീഡിയോ കാണാം!! <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : How To, Use, Smart Stay, On, The, Galaxy S3, സാംസങ് ഗാലക്‌സി എസ് 3 യില്‍ സ്മാര്‍ട്ട് സ്‌റ്റേ എങ്ങനെ ഉപയോഗിയ്ക്കാം - Malayalam Gizbot <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സാംസങ് ഗാലക്‌സി എസ് 3 യുടെ സ്‌ക്രീന്‍ വളരെ മനോഹരമാണ്. തെളിമയുള്ള വലിയ സ്‌ക്രീനാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. മറ്റ് പല ഫോണുകളിലെയും പോലെ ചുറ്റുപാടുമുള്ള പ്രകാശത്തിന്റെ അളവ് അനുസരിച്ച് സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ്സ് ക്രമീകരിയ്ക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം ഈ സാംസങ്ങിലുമുണ്ട്. എന്നാല്‍ ഈ സംവിധാനം എപ്പോഴും ഒരേ പോലെ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കാറില്ല. അവിടെയാണ് സ്മാര്‍ട്ട് സ്റ്റേ എന്ന കിടിലന്‍ ഓപ്ഷനുമായി ഗാലക്‌സി എസ് 3 യുടെ വരവ്. ആന്‍ഡ്രോയ്ഡ് 4.0 ലെ മുഖം തിരിച്ചറിയാനുള്ള സംവിധാനത്തിന്റെ കുറേ കൂടി വളര്‍ന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. നമ്മള്‍ സ്‌ക്രീനിലേയ്ക്ക് നോക്കുന്ന സമയത്ത് അത് മനസ്സിലാക്കി സ്‌ക്രീനിനെ മികച്ച രീതിയില്‍ പ്രകാശമാനമാക്കുകയും, അല്ലാത്ത സമയങ്ങളില്‍ സ്‌ക്രീനിലെ വെളിച്ചം പരമാവധി കുറയ്ക്കുകയുമാണ് ഈ ഓപ്ഷന്റെ ധര്‍മ്മം. മുന്‍ക്യാമറ ഉപയോഗിച്ചാണ് ഫോണ്‍ ഉപയോക്താവിന്റെ ചലനങ്ങള്‍ നിരീക്ഷിയ്ക്കുന്നത്. അപ്പോള്‍ ഒരു ചെറിയ ജാലകം പ്രത്യക്ഷപ്പെടും. അതില്‍ എപ്പോഴൊക്കെ സ്മാര്‍ട്ട് സ്‌റ്റേ പ്രവര്‍ത്തിയ്ക്കില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്‌കൈപ്പ്, ഗൂഗിള്‍ ഹാങ് ഔട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ക്യാമറ ഉപയോഗത്തിലിരിയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ നമ്മള്‍ സെറ്റ് ചയ്യുന്ന സ്‌ക്രീന്‍ ടൈം ഔട്ട് സമയപരിധി ആകുമ്പോള്‍ സ്മാര്‍ട്ട് സ്‌റ്റേ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങും. സ്‌ക്രീന്‍ ടൈം ഔട്ട് സമയപരിധി കഴിയുമ്പോള്‍ സ്മാര്‍ട്ട് സ്‌റ്റേ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങും.ആദ്യം ഒരു ചെറിയ കൃഷ്ണമണി ഐക്കണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. സ്മാര്‍ട്ട് സ്‌റ്റേ നിങ്ങളെ തിരയുകയാണ്. കണ്ടുപിടിച്ചാല്‍ സ്‌ക്രീനില്‍ നട്ടുച്ച. ഇല്ലെങ്കില്‍ പതിയെ രാത്രിയാകും. ഇങ്ങനെ ബാറ്ററിയെ ഒരു പരിധി വരെ കാക്കാം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Dubsmash Star Sooraj Kumar: dubsmash star sooraj kumar played as varkkichan in queen malayalam movie - ദുബായ്‍‍യിൽ നിന്ന് 'ക്വീനി'ലേക്ക് പറന്നിറങ്ങിയ സൂരജ് | Samayam Malayalam <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സാങ്കേതിക വിദ്യയുടെ പല തരത്തിലുള്ള വളര്‍ച്ച ഒട്ടേറെ താരങ്ങൾക്ക് കൈത്താങ്ങായിട്ടുണ്ട്. കാലത്തിന്‍റെ വളര്‍ച്ചയ്ക്കനുസൃതമായി വളരുന്ന സാങ്കേതികതയിലൂടെ വിജയപ്പടവുകൾ താണ്ടിയ ഒരുപിടി താരങ്ങൾ ഇന്നും നമുക്കൊപ്പമുണ്ട്. സാങ്കേതികതയുടെ പുതിയ സാധ്യതകൾ വ്യക്തമാക്കിക്കൊണ്ട് നമുക്കിടയിലേക്കെത്തിയ സ്മ്യൂളും ഡബ്സ്മാഷും ഞാടിയിടയിൽ സാധാരണക്കാര്‍ക്ക് പോലും സ്വീകാര്യമായി. അതിലൂടെ ഒട്ടേറെ താരോദയങ്ങൾക്കാണ് നാം സാക്ഷിയായത്. അത്തരത്തിൽ സൈബറിടത്തിൽ വൈറലായ തിരുവല്ല സ്വദേശി സൂരജിനെ ആരും അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. മോഹൻലാൽ അനശ്വരമാക്കിയ സിനിമാ രംഗങ്ങൾക്ക് ചടുലതയും ചാരുതയും ഭാവവും താളവും ഒട്ടും ചോരാതെ പകര്‍ന്നു നൽകിയ സൂരജ് കുമാര്‍. അടുത്തിടെ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ മലയാള ചിത്രം 'ക്വീനി'ൽ 'വര്‍ക്കിച്ചൻ' എന്ന ശ്രദ്ധേയമായ ഒരു വേഷം കൂടി അവതരിപ്പിച്ചതോടെ തന്‍റെ സിനിമയെന്ന ചിരകാലസ്വപ്നത്തിന് ചിറകുമുളച്ചതായി ഈ യുവതാരം സാക്ഷ്യപ്പെടുത്തുന്നു. സൂരജ് ആദ്യചിത്രത്തിന്‍റെ വിശേഷങ്ങളും കരിയര്‍ സ്വപ്നങ്ങളും 'സമയം മലയാള'വുമായി പങ്കുവെക്കുന്നു. ഡബ്സ്മാഷ് എന്ന ആപ്ലിക്കേഷൻ പ്രചരിച്ച സമയം, അതായത് 2015. അത്തരത്തിലൊരു ആപ്ലിക്കേഷൻ കൈയ്യിൽ കിട്ടിയ ശേഷമാണ് അഭിനയം എന്ന മേഖലയിൽ കൈവെക്കുന്നത്. അങ്ങനെ വെറുതെ കിട്ടുന്ന സമയങ്ങളിൽ ആദ്യം കുറച്ച് ഡബ്സ്മാഷ് വീഡിയോകൾ ചെയ്തു, അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ തെറ്റില്ലാത്ത തരത്തിൽ പ്രതികരണങ്ങൾ കിട്ടിത്തുടങ്ങി. അതിന് ശേഷമാണ് അഭിനയം എന്ന മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അഭിനയം തലയ്ക്ക് പിടിയ്ക്കുന്നത് അപ്പോൾ മുതലാണെന്ന് വേണം പറയാൻ. പണ്ട് മുതൽക്കേ സിനിമയിൽ പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അഭിനയിക്കണമെന്നതല്ലായിരുന്നു അണിയറപ്രവര്‍ത്തനമായിരുന്നു ആഗ്രഹം. 2013 മുതൽ ദുബായ്‍‍യിൽ ജോലി ചെയ്യുകയായിരുന്നു. ഡിഗ്രിയ്ക്ക് ശേഷം എംബിഎയ്ക്ക് പ്രവേശിച്ചിരുന്നെങ്കിലും ഫസ്റ്റ് സെമസ്റ്ററിൽ തന്നെ അത് ബ്രേയ്ക്ക് ചെയ്ത് ജോലിയ്ക്കായി ദുബായ്‍‍യിക്ക് പോയതാണ്. അത്തരമൊരു സാഹചര്യമായിരുന്നു. അവിടെ എന്‍റെ സിനിമാസ്വപ്നങ്ങളൊക്കെ പൊലിഞ്ഞെന്ന് കരുതിയതാണ്. പക്ഷേ പൂ‍ര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി. അങ്ങനെ അന്ന് ദുബായ്‍‍യിലെത്തി നാല് വര്‍ഷത്തോളം ഒരു കമ്പനിയിൽ ജോലി ചെയ്തു. സീനിയര്‍ സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലിരിക്കെയാണ് ജോലി രാജിവെച്ചത്. അത് 'ക്വീനി'നു വേണ്ടിയായിരുന്നു. പിന്നീട് ഡിസ്റ്റന്‍റായി എംബിഎ പൂര്‍ത്തിയാക്കി. ദുബായ്‍‍യിൽ ജോലി നോക്കി വരവെ 2016 ഫെബ്രുവരി മാസത്തിൽ 'ക്വീനി'ന്‍റെ കാസ്റ്റിങ് കോൾ കണ്ടപ്പോൾ അപ്ലേ ചെയ്തു. ശേഷം ഒഡീഷനിൽ പങ്കെടുക്കാനായി ചെറിയ ലീവെടുത്ത് നാട്ടിലെത്തി. ഓഡീഷനായി 3000 പേരോളം എത്തിയിരുന്നു. അങ്ങനെ പല ഘട്ടങ്ങളായി അവസാനം എൽദോ മാത്യു, ധ്രുവൻ, അരുൺ, സാം, മോസി, ജുനൈസ്, അശ്വിൻ, ജെൻസൺ, സാനിയ എന്നിവരടക്കം പത്ത് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ഫോണിൽ ഒരു മിനിറ്റ് നീളമുള്ള വീഡിയോ ചെയ്തതിന്‍റെ എക്സ്പീരിയൻസുമായാണ് സിനിമയിലഭിനയിക്കാൻ എത്തുന്നത്. അതുകൊണ്ടുതന്നെ എല്ലാം പുതിയ അനുഭവമായിരുന്നു. ക്വീനിൽ എണ്‍പത് ശതമാനത്തോളം പേരും പുതുമുഖങ്ങളാണ്. അതിന്‍റെ പുതുമയുണ്ടായിരുന്നു, കൂടാതെ പേടി താരതമ്യേന കുറവായിരുന്നു. എന്നെ സംബന്ധിച്ച് കഥാപാത്രത്തെ അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കുമോ എന്നത് മാത്രമേ പേടിയുണ്ടായിരുന്നുള്ളൂ. ടീമിനൊപ്പം വളരെ ഈസിയായി പ്രവര്‍ത്തിക്കാൻ സാധിച്ചു. വിജയരാഘവൻ, സലീംകുമാര്‍ തുടങ്ങിയവരായിരുന്നു സീനിയര്‍ താരങ്ങൾ. അവര്‍ക്കൊപ്പമുള്ള വര്‍ക്കിങ്ങ് എക്സ്പീരിയൻസും വളരെ വലുതായിരുന്നു. പല പുതിയ കാര്യങ്ങളും പഠിക്കാനായി. സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും ക്യാമറാമാൻ സുരേഷ് ഗോപിയും ഒക്കെ വളരെ ഫ്രീയായി ഇടപെട്ടു. അതുകൊണ്ട് തന്നെ ആദ്യമൊക്കെയുണ്ടായിരുന്ന പേടി പതിയെ ഉൾവലിഞ്ഞു. 'ക്വീനി'നു ശേഷം സിനിമയിലേക്ക് വിളി ഒന്നും ലഭിച്ചിട്ടില്ല. ചെറിയ കുറച്ച് വീഡിയോകളൊക്കെ ചെയ്യുന്നുണ്ട്. കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജ് ആര്‍ട്‍‍സ് ഫെസ്റ്റിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന 'ഇഹ' എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയിൽ ഒരു കഥകളി കലാകാരന്‍റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. അതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കൂടാതെ ഒരു ഷോര്‍ട്ട് ഫിലിമും ചെയ്യുന്നുണ്ട്. സ്വഭാവ കഥാപാത്രങ്ങളൊക്കെ ചെയ്ത് സിനിമയിൽ തുടരണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ഇനി എന്താണ് സംഭവിക്കുക എന്നറിയില്ല. 'ക്വീൻ' നൽകുന്നത് സന്തോഷം തന്നെ. ആദ്യ ചിത്രം തന്നെ പ്രേക്ഷകര്‍ ഇത്രത്തോളം സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം. സിനിമാ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത പുതുമുഖങ്ങളുടെ ഒരു കുഞ്ഞു സിനിമയ്ക്ക് എല്ലായിടത്തു നിന്നും മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നു. ചിത്രം കണ്ട ശേഷം സിനിമാ മേഖലയിൽ നിന്ന് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദനങ്ങളൊക്കെ അറിയിക്കുന്നു. അത് നൽകുന്ന സന്തോഷം ഒന്നു വേറെയാണ്. ഒരു നല്ല സിനിമ പുതുമുഖങ്ങൾ ഒരുക്കിയാലും ജനങ്ങൾ ഏറ്റെടുക്കും എന്ന് തെളിയിച്ച ഒരു ചിത്രം കൂടിയാണിത്. അച്ഛൻ സുരേഷ് ഒരു തികഞ്ഞ അഭിനയമോഹിയായിരുന്നു. പണ്ട് അച്ഛൻ ലാലേട്ടനൊപ്പം 'തേന്മാവിൻ കൊമ്പത്ത്' 'അഗ്നിദേവൻ', 'കന്മദം', 'കോളേജ് കുമാരൻ' തുടങ്ങി ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ കുറച്ച് സീരിയലുകൾ ചെയ്തിട്ടുണ്ട്. ഹാസ്യ താരത്തിനുള്ള അവാര്‍ഡടക്കം അച്ഛൻ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ അച്ഛന്‍റെ സുഹൃത്തിന്‍റെ ഒരു നോവൽ ദൃശ്യവത്കരിച്ചിട്ടുണ്ട്. അനിയത്തി ശ്രുതിയാണ് അതിൽ നായികയായത്. ജോലി വിട്ട് സിനിമയ്ക്കായി ഇറങ്ങിയതിൽ അമ്മ അനിതയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നെങ്കിലും അച്ഛൻ ഇക്കാര്യത്തിൽ കട്ട സപ്പോര്‍ട്ടാണ്. പക്ഷേ സിനിമ റിലീസായ ശേഷം എല്ലാവരും ഒരുപോലെ പിന്തുണ നൽകുന്നുണ്ട്. ആത്മാർത്ഥ സുഹൃത്തുക്കളായ വക്കച്ചൻ, വിഷ്ണു, കിരൺ, സാം, അഞ്ജലി തുടങ്ങിയവർ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം എല്ലാ വിധ പിന്തുണയും നൽകി എപ്പോഴും കൂടെയുണ്ട്. അത് പറയാതിരിക്കാനാവില്ല. ചെറുപ്പകാലത്ത് അച്ഛന് സിനിമയോടുണ്ടായിരുന്ന അഭിനിവേശമൊക്കെ കണ്ട് വളര്‍ന്നതിന്‍റെ ഗുണങ്ങളൊക്കെ കൊണ്ടാണ് എന്‍റെ ഉള്ളിലും സിനിമാ മോഹം കയറിക്കൂടിയത്. സിനിമയിൽ എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്താവണമെന്ന് നിശ്ചയമില്ലായിരുന്നു. അന്നൊക്കെ സൂഹൃദ് സംഗമവേദികളിൽ സിനിമ മാത്രമായിരുന്നു സംസാരിക്കാനുണ്ടാകുക. ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട ചിത്രം ലാലേട്ടന്‍റെ 'നാടോടി' എന്ന ചിത്രമാണ്. അമ്മ അത് ഇപ്പോഴും പറയും. അതുകൊണ്ടൊക്കെയാകും എനിക്ക് വലിയ ആരാധന തോന്നിയിട്ടുള്ള വ്യക്തിയാണ് ലാലേട്ടൻ. അതെന്‍റെ ഫേസ്ബുക്ക് പേജ് നോക്കിയാൽ മനസിലാകും. ഞാൻ ചെയ്തിരിക്കുന്ന ഡബ്സ്മാഷ് വീഡിയോകളിൽ ഏറ്റവും കൂടുതൽ ലാലേട്ടന്‍റെ സിനിമാ രംഗങ്ങളാണ്. ആ വീഡിയോകൾ കണ്ടിട്ട് പലരും വിളിച്ച് ലാലേട്ടനെ അനുകരിക്കുന്നതായി തോന്നാറുണ്ടെന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കാറുണ്ട്. അത് ലാലേട്ടനോട് അത്രത്തോളം ആരാധനയുള്ളതിനാലാണ് എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ അഭിനയം എനിക്ക് വഴങ്ങുമെന്ന് തെളിയിച്ചതും അഭിനയിക്കാനുള്ള ആത്മവിശ്വാസം നൽകിയതും ഡബ്സ്മാഷാണ്. സത്യത്തിൽ രഹസ്യമായിട്ടാണെങ്കിൽ പോലും ലാലേട്ടനെ ഒരു വട്ടം നേരിട്ട് കാണാൻ ശ്രമിക്കുന്നുണ്ട്.(ചിരിക്കുന്നു) അതൊരു വളരെ വലിയ ആഗ്രഹമാണ്. ഞാനേറ്റവും കൂടുതൽ ഡബ്സ്മാഷ് ചെയ്തിട്ടുള്ളതും മോഹൻലാലിന്‍റെ തന്നെയാണ്. അതാണ് ഞാൻ പറഞ്ഞത് മോഹൻ ലാൽ എന്ന മനുഷ്യനോട് പറഞ്ഞ് അറിയിക്കാനാകാത്ത അത്ര ആരാധനയാണ്. ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് അദ്ദേഹത്തെ നേരിൽ കാണുക എന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരു ഫ്രഞ്ച് നോവലിസ്റ്റാണ് പാട്രിക് മോദിയാനോ (ജനനം:30 ജൂലൈ 1945). 2014-ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. ‘മിസിംഗ് പേഴ്സൺ’, ‘ലാക്കോംബെ ലൂസിയെൻ’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. 1945,ജൂലൈ 30-ന് പാരിസ് നഗരത്തിനന്റെ പടിഞ്ഞാറെ അറ്റത്ത് ബോളോൺ-ബിയാൻകോർ എന്നയിടത്താണ് പാട്രിക് മോദിയാനോ ജനിച്ചത്. അച്ഛൻ ആൽബെർട്ട് മോദിയാനോ ജൂതവംശജനായിരുന്നു അമ്മ ബെൽജിയൻകാരി അഭിനേത്രിയും. പ്രശസ്ത ചിത്രകാരൻ അമെദിയോ മോദിഗ്ലാനിയുടെ തന്റെ പൂർവികരിൽ ഒരാളാണെന്ന് മോദിയാനോ പറയുകയുണ്ടായി. [2] മോദിഗ്ലിയാനി എന്ന പേര് ലോപിച്ചാണ് മോദിയാനോ ആയതെന്നും അഭിപ്രായമുണ്ട്.[3]. അച്ഛൻ തന്റെ കുട്ടിക്കാലത്തിന്റെ ഭാഗമേ അല്ലായിരുന്നുവെന്ന് പാട്രിക് മോദിയാനോ പലയിടത്തും പറയുന്നുണ്ട്. നാടകരംഗത്തെ തിരക്കുകൾ കാരണം അമ്മ പലപ്പോഴും പാട്രിക്കിനെ ബന്ധുവീടുകളിൽ ഏല്പിച്ചിട്ടാണ് പോകാറുണ്ടായിരുന്നത്. ഇക്കാരണങ്ങൾ കൊണ്ട് പാട്രിക്കിനേയും അനിയൻ റൂഡിയേയും കൂടുതൽ അടുപ്പിച്ചു. പത്തു വയസ്സുകാരൻ റൂഡിയുടെ മരണം പാട്രിക്കിനെ വല്ലാതെ ഉലച്ചു. [4], [5], [6]. വിഷി കാലഘട്ടത്തിൽ അച്ഛൻ സംശയാസ്പദവും വിവാദപരവുമായ ബിസിനസ്സുകളിലും കൂട്ടുകെട്ടുകളിലും ഇടപെട്ടിരുന്നതായും അതു കാരണം ഒളിച്ചു നടക്കേണ്ടതായി വന്നുവെന്നും മോദിയാനോ പലയിടത്തും സൂചിപ്പിക്കുന്നു.[7]. കവിയും കഥാകൃത്തുമായിരുന്ന റെയ്മോ ക്വിനോയാണ് തന്നെ സാഹിത്യലോകത്തേക്ക് എത്തിച്ചതെന്ന് മോദിയാനോ പറയുന്നു.ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് മോദിയാനോ തന്റെ ആദ്യ നോവൽ എഴുതിയിത്. ആ വർഷം തന്നെ ഗല്ലിമാർഡ് അത് പ്രസിദ്ധീകരിക്കുകയും നോവലിന് രണ്ട് സാഹിത്യ പരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു. 1970- ൽ പാട്രിക്, ഡോമ്നിക് സെർഫസ്സിനെ വിവാഹം കഴിച്ചു. 1974-ൽ സീനയും 1978-ൽ മേരിയും ജനിച്ചു. 2014-ലെ നോബൽ പുരസ്കാരം പ്രഖ്യാപനത്തിൽ ഭൂതവർത്തമാനങ്ങൾ ഓർമകളിലൂടെ കൂട്ടിയിണക്കി കഥപറയാനുള്ള മോദിയാനോയുടെ സവിശേഷ പാടവത്തെ നോബൽ കമ്മിറ്റി പ്രത്യേകം എടുത്തു പറഞ്ഞു.[8]. വിഷികാലഘട്ടത്തിൽ സാധാരണ വ്യക്തികൾക്ക് അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളാണ് മിക്ക നോവലുകളിലേയും പ്രമേയം. പല നോവലുകളിലും ആത്മകഥാംശങ്ങൾ കണ്ടെത്താനാകും.[7], [9]. പാരിസ് നഗരവും ഒരു സജീവ സാന്നിധ്യമായി എല്ലാ നോവലുകളിലുമുണ്ട്. നോബൽ പ്രഭാഷണത്തിൽ മോദിയോനോ പറഞ്ഞു- പാരിസ് എന്നിൽ ആവേശിച്ചിരിക്കുന്നു, എന്റെ എല്ലാ നോവലുകളിലും പാരീസുണ്ട്.[2] ശീർഷകത്തിൽ ദ്വയാർഥമുണ്ട്. പാരിസിൽ വിഖ്യാതമായ ആർക് ദി ട്രിയോംഫ് നിലകൊള്ളുന്നതും പന്ത്രണ്ടു നഗരവീഥികൾ കൂടിച്ചേരുന്നതുമായ നക്ഷത്രാകൃതിയിലുളള കവലയുടെ പഴയ പേര് നക്ഷത്രക്കവലയെന്നായിരുന്നു. (ഈ കവലയുടെ ഇന്നത്തെപ്പേര് ഡിഗാൾ ചത്വരമെന്നാണ്). അതല്ലെങ്കിൽ നാസി മേധാവിത്വകാലത്ത് യഹൂദർ ധരിക്കേണ്ടിയിരുന്ന മഞ്ഞ നക്ഷത്രം. രണ്ടാം ആഗോള യുദ്ധം ഏതാണ്ട് അവസാനിച്ച സമയത്താണ് റഫേൽ ഷ്ലെമിലോവിച്ച് ജനിച്ചത്. നാസി മേൽക്കോയ്മയുടേയും യഹൂദരുടെ വിവശതകളുടേയും ഭൂതകാലചിത്രങ്ങളാൽ നിരന്തരം വേട്ടയാടപ്പെട്ട ഷ്ലെമിലോവിച്ചിന്റെ സങ്കീർണമായ ആത്മകഥ. ഈ പശ്ചാത്തലമാണ് മോദിയാനോയുടെ മിക്കനോവലുകളിലും.[10] ഫ്രഞ്ച് പ്രതിരോധ സംഘത്തിനുവേണ്ടി പ്രവർത്തനം നടത്തവേ തന്നെ ജർമൻ ചാരപോലീസിനേയും സേവിക്കേണ്ടി വന്ന ഒരു വ്യക്തിയുടെ ആത്മസംഘർഷം. രക്തസാക്ഷിത്വമെന്ന ഒരൊറ്റ രക്ഷാമാർഗ്ഗമേ അവനു ദൃശ്യമാകുന്നുളളു. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ സ്വത്വവും സ്മൃതിയും നഷ്ടപ്പെട്ട് അപരനാമങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഒരച്ഛന്റേയും മകന്റേയും കഥ. പന്ത്രണ്ടു വർഷം മുമ്പ് താൻ അഭയം തേടിയ സുഖവാസസ്ഥലത്ത് തിരിച്ചെത്തുകയാണ് ആഖ്യാതാവ്. അന്നയാളുടെ പേര് വിക്റ്റർ എന്നായിരുന്നു. ഈവോൺ എന്ന യുവതിയുമായുള്ള തന്റെ സൗഹൃദവും തുടർന്നുള്ള സംഭവവികാസങ്ങളഉം അയാൾ ഓർത്തുപോകുന്നു. 1978- Rue des Boutiques obscures(റൂദിബുച്ചി ഒബ്സ്ക്യുർ (അജ്ഞാതപഥങ്ങൾ English translation: Missing Person‘മിസിംഗ് പേഴ്സൺ പാരീസിന്റെ തെരുവീഥികളിൽ ജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾ അനുഭവിച്ചറിയുന്ന നിഷ്കളങ്കരും ഉത്സാഹഭരിതരുമായ രണ്ടു ചെറുപ്പക്കാരുടെ, ഓഡിലിന്റേയും ലൂയിസിന്റേയും കഥ പാരീസിലെത്തുന്ന അംബ്രോസ് ഗീസ് എന്ന ഡിറ്റക്റ്റീവ് നോവലിസ്റ്റിനെ ഭൂതകാല ചിന്തകൾ വേട്ടയാടുന്നു. യൗവനദശയിൽ മറ്റൊരു പേരിൽ താൻ പാരിസിൽ കഴിച്ചുകൂട്ടിയ നാളുകളോർത്തുപോകുന്നു. സാഹചര്യസമ്മർദ്ദങ്ങൾ കാരണം അച്ഛനെ പിരിഞ്ഞ് , അമ്മയോടൊപ്പം പാരിസിൽ നിന്ന് ന്യൂയോർക്കിലേക്കു താമസം മാറ്റേണ്ടി വന്ന കാതറിൻ സ്വന്തം കഥ പറയുന്നു. പാരീസിൽ നിന്ന് ഒളിച്ചോടി, മധ്യധരണ്യാഴിതീരത്തെവിടേയോ ജിമ്മി സരാനോ എന്ന പുതിയ പേരിൽ പുതിയ ജീവിതം നയിക്കുന്ന ഷോൺ മൊറേനയുടെ കഥ. പണ്ടെന്നോ കണ്ടു മറന്ന ഒരു മുഖം, ഭൂതകാലസ്മരണകളെ, പ്രത്യേകിച്ച് ബാല്യകാലസ്മരണകളെ ചിക്കിയുണർത്തുന്നു. 1941-ൽ പാരിസിലെ തെരുവുകളിലെവിടെയോ വെച്ച് ഡോറാ ബ്രൂഡർ എന്ന പതിനഞ്ചു വയസ്സുകാരിയായ ജൂതപ്പെൺകുട്ടിയുടെ തിരോധാനം. വർഷങ്ങൾക്കുശേഷം അവൾക്ക് എന്തുപറ്റിയിരിക്കുമെന്ന് അന്വേഷിച്ചു കണ്ടെത്താൻ ശ്രമിക്കുന്ന കഥാകൃത്ത്. പാരിസിന്റെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന ബോസ്മാന്റേയും മാർഗററ്റിന്റേയും കഥ. ഭൂതകാലം അവരെ വേട്ടയാടുകയാണ്. താൻ അര നൂറ്റാണ്ടുമുമ്പ് ഒരു കൊച്ചു പുസ്തകത്തിൽ കുറിച്ചിട്ട വിവരങ്ങളിലൂടെ പഴയകാലം പടുത്തുയർത്താൻ ശ്രമിക്കുകയാണ് ഒരെഴുത്തുകാരൻ. ഡാനീ എന്ന ഗായികയെയാണ് അയാൾ അന്വേഷിക്കുന്നത്. ഭൂതവും വർത്തമാനവും കൂടിക്കലർന്ന പുതിയൊരു കാലഘട്ടത്തിലേക്ക് അയാൾ പ്രവേശിക്കുന്നു. വൃദ്ധനായ ഷോൺ ഡറാങ്ങിന്റെ, പണ്ടെന്നോ കൈമോശം വന്ന അഡ്രസ് ബുക്ക് തിരിച്ചേല്പിക്കാനെത്തിയവരാണ് ഗൈൽസും ഷാൻ്റലും. അഡ്രസ് ബുക്കിസെ ടോർസ്റ്റെൽ എന്ന വ്യക്തിുയെക്കുറിച്ച് അവർക്ക് കൂടുതലറിയണം. അറുപതു വർഷം മുമ്പുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ ക്ലേശിക്കുകയാണ് ഡറാങ്ങ്. ↑ "ഫ്രഞ്ച് എഴുത്തുകാരൻ പാട്രിക് മൊദിയാനോക്ക് സാഹിത്യ നൊബേൽ". മാതൃഭൂമി. 10 ഒക്റ്റോബർ 2014. Retrieved 10 ഒക്റ്റോബർ 2014. Check date values in: |accessdate=, |date= (help) 2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | മുഴുവൻ പട്ടിക | ജേതാക്കൾ (1901-1925) | ജേതാക്കൾ (1926-1950) | ജേതാക്കൾ (1951-1975) |ജേതാക്കൾ (1976-2000) "https://ml.wikipedia.org/w/index.php?title=പാട്രിക്_മോഡിയാനോ&oldid=2521895" എന്ന താളിൽനിന്നു ശേഖരിച്ചത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ ചോദ്യം സമ്പന്നനോടും സാധാരണക്കാരോടും ദരിദ്രരോടും എല്ലാം കൂടിയാണ്‌. എല്ലാവര്‍ക്കുമുള്ള ഉത്തരം ഒന്നു തന്നെയായിരിക്കും. രോഗ പ്രതിരോധത്തിന്‌. പലരുടെ കാര്യവും ഇവിടെ ഒതുങ്ങുമോ എന്നതും സംശയമാണ്‌. സ്വകാര്യ ആശുപത്രികള്‍, ഗവണ്‍മെന്റ്‌ ആതുരാലയങ്ങള്‍, നഗരങ്ങളിലും നാട്ടന്‍പുറങ്ങളിലും സ്വകാര്യ പ്രാക്‌ടീസ്‌ നടത്തുന്ന ഡോക്‌ടര്‍മാര്‍, ചെറിയ ചെറിയ നഴ്‌സിംഗ്‌ ഹോമുകള്‍, ഹോമിയോ ഡോക്‌ടര്‍മാര്‍, പാരമ്പര്യവൈദ്യന്‍മാര്‍, മുറി വൈദ്യന്‍മാര്‍, വിഷ ചികിത്സകാരികള്‍, വ്യാജസിദ്ധന്‍മാര്‍ എന്നു വേണ്ട മരുന്നും മന്ത്രവുമില്ലാതെ അത്ഭുതങ്ങള്‍ പ്രവചിക്കുകയും രോഗശാന്തിയും മനഃശാന്തിയും വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്ന ഏതൊരാളുണ്ടോ, അവിടേക്കെല്ലാം രോഗികളൊഴുന്നു. മണിക്കൂറുകള്‍ കാത്തുകെട്ടിക്കിടക്കുന്നു. ഭീമമായ കണ്‍സള്‍ട്ടിംഗ്‌ ഫീസും വിലകൂടിയ മരുന്നും വാങ്ങി മടങ്ങുന്നു. ഒരൊറ്റ ആശ്ലേഷത്തിനു വേണ്ടി ദിവസങ്ങള്‍ തന്നെ ക്ഷമയോടെ കത്തിരിക്കാനും അവര്‍ക്കു മടിയില്ല. കൂനുകള്‍ പോലെ ചികിത്സാലയങ്ങള്‍ ഉദിച്ചു പൊങ്ങുന്നു. അവയെല്ലാം പച്ചപിടിച്ച്‌ ചിറകുവിരിച്ച്‌ പറക്കുന്നു. ഈ രംഗത്ത്‌ നിലച്ചുപോകുന്ന സ്ഥാപനങ്ങളില്ലെന്നതാണ്‌ വലിയ സത്യം. വിശ്വസിച്ച്‌ മുതല്‍മുടക്കാവുന്ന ഏക ബിസിനസ്‌ സാമ്രാജ്യമെന്ന്‌ ചുരുക്കം. മരണത്തെ കണ്ട്‌ ഞെട്ടല്‍ മാറാത്ത തുരുമ്പിച്ച ആശുപത്രി കട്ടിലുകള്‍, അമര്‍ത്തിയ വേദനകളമരാതെ അവയില്‍ നിന്നും പുറത്തേക്ക്‌ വീഴുന്ന ഞെരുക്കങ്ങള്‍, നീളന്‍വരാന്തകളുടെ വിജനമായ ഇടവഴിയില്‍ നിന്നും മരണത്തിന്റെ പിറുപിറുപ്പ്‌, ഒന്നിനു പിറകെ മറ്റൊന്നായി എത്തുന്ന രോഗികള്‍, രോഗികളുടെ മുഖവും പ്രായവും മാത്രമേ മാറുന്നൊള്ളൂ. കുഷ്‌ഠരോഗാശുപത്രികളില്‍ മെഡിക്കല്‍കോളജ്‌ ആതുരാലയങ്ങളില്‍, പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പരിചരണ കേന്ദ്രങ്ങളില്‍, വൃദ്ധ സദനങ്ങളില്‍, പ്രതീക്ഷകളസ്‌തമിച്ചിട്ടും മരണവും മരുന്നും മണക്കുന്ന വീടുകളുടെ അകത്തളങ്ങളില്‍, എല്ലാം നാം അവരുടെ അനുഭവ ദൈന്യം പങ്കുവെക്കപ്പെടുന്നവരെ കണ്ടുമുട്ടുന്നു. ഇത്രയധികം രോഗികളുണ്ടോ ഈ ഭൂമുഖത്ത്‌? ഇത്രയധികം ജനങ്ങള്‍ രോഗശന്തിക്കായി പ്രാര്‍ഥനകളോടെയും ഏകാഗ്രതയോടെയും വിവിധ ചികിത്സാവിധികളെ അവലംബിക്കുന്നുണ്ടോ? ജീവിത സംസ്‌കാരത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്‌ പരിസ്ഥിതിയുടെ ഭീകരാവസ്ഥ മൂലം പുതിയ പുതിയ അസുഖങ്ങള്‍ ജനിക്കുന്നു. ആധുനിക ടെക്‌നോളജി വികസനത്തിന്റെ വിസ്‌മയകഥകള്‍ തന്നെ പറയുന്നുണ്ടെങ്കിലും ശാസ്‌ത്രത്തിനു തോല്‍പ്പിക്കാന്‍ കഴിയാത്ത അസുഖങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തി മുന്നേറിക്കൊണ്ടിരിക്കുന്നു. അറുനൂറ്‌ കോടി മനുഷ്യരാണ്‌ ഈ മുഖത്തുള്ളത്‌. അതില്‍ ഇരുപതു കോടിയോളം പ്രമേഹ രോഗികള്‍ തന്നെയുണ്ട്‌. ഇന്ത്യയില്‍ മാത്രം മൂന്നു കോടി പ്രമേഹ രോഗികളുണ്ട്‌. 2030ല്‍ ഇത്‌ എട്ടു കോടി വരുമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമായവും പ്രമേഹമെന്നുമാണ്‌ അന്താരാഷ്‌ട്ര പ്രമേഹ ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 2010 ആകുമ്പോഴേക്കും ലോകത്തിലെ ഹൃദ്രോഗികളില്‍ പകുതിയിലധികവും ഇന്ത്യക്കാരായിരിക്കും. പശ്ചാത്യ രാജ്യങ്ങളില്‍ അറുപത്‌ വയസില്‍ താഴെയുള്ളവരുടെ ഹൃദയാഘാത മരണങ്ങള്‍ ഇരുപത്തിരണ്ടു ശതമാനമാണെങ്കില്‍ ഇന്ത്യയിലിത്‌ അമ്പത്‌ ശതമാനത്തിനു മുകളിലാണെന്ന മുന്നറിയിപ്പ്‌ തരുന്നത്‌ ലോകാരോഗ്യ സംഘടനയാണ്‌. ഇന്ത്യയിലെ ഹൃദ്രോഗികളില്‍ 75 ശതമാനം പുകവലിക്കാരാണ്‌. ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണമായ കൊളസ്‌ട്രോളും പലപ്പോഴും നിശബ്‌ദ ഘാതകനായി മാറുന്നുണ്ട്‌. അഞ്ചു കോടി എച്ച്‌ ഐ വി ബാധിതരുണ്ട്‌ ലോകത്ത്‌. 35 ലക്ഷം എച്ച്‌ ഐ വി ബാധിതരായ സ്‌ത്രീകളും. പതിനെട്ടിനും 30 വയസിനുമിടയിലാണ്‌ ഇവരുടെ പ്രായം. 1981 മുതല്‍ ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌ എന്ന രോഗാണു മൂലം ദുരിതമനുഭവിക്കുകയും മരണത്തിന്റെ കൈയൊതുക്കത്തിലേക്ക്‌ പ്രതിവര്‍ഷം നടന്നടുക്കുകയും ചെയ്യുന്നത്‌ ലക്ഷങ്ങളാണ്‌. മനുഷ്യരാശിയുടെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്‌ടിച്ച എയ്‌ഡ്‌സ്‌ രോഗത്തിനു മുമ്പില്‍ ഇന്നും പ്രതിവിധിയില്ലാതെ പകച്ചു നില്‍ക്കാനെ വൈദ്യശാസ്‌ത്രത്തിനാകുന്നുള്ളൂ. ലോകജനസംഖ്യയുടെ 40 ശതമാനത്തോളം ഇന്നും മലമ്പനി രോഗത്തിന്‌ അടിമകളാകുന്നു. പ്രതിവര്‍ഷം അമ്പത്‌ കോടിയോളം ജനങ്ങളെ മലമ്പനിപിടിപെടുകയും പത്തു ലക്ഷത്തോളം ആളുകള്‍ മരിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പരീക്ഷണത്തിനും ഗവേഷണത്തിനുമാണ്‌ ലോകം ഏറ്റവും കൂടുതല്‍ സമ്പത്ത്‌ ചെലവഴിച്ചിട്ടുള്ളത്‌. അതിന്റെ ചികിത്സാരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി എങ്കിലും ഇന്നും ഒരു വലിയ ജനവിഭാഗത്തിന്റെ പേടി സ്വപ്‌നമായി ഈ രോഗം അവശേഷിക്കുന്നു. മുപ്പതുവര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം വര്‍ധനവാണ്‌ ഈ രോഗത്തിന്റെ വ്യാപനത്തല്‍ ഇന്നുമുള്ളത്‌. പ്രതിവര്‍ഷം പന്ത്രണ്ട്‌ ലക്ഷത്തോളം ക്യാന്‍സര്‍ രോഗമരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിനു പുറമെ, പകര്‍ച്ചവ്യാധികളായ ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി പുതിയ പേരുകളിട്ട്‌ വിളിക്കുന്ന നിരവധി രോഗങ്ങളും ദിനം പ്രതിയെന്നോണം എത്തിക്കൊണ്ടുമിരിക്കുന്നു. രോഗങ്ങള്‍ക്കു പഞ്ഞമില്ല, രോഗികള്‍ക്കു അവക്കുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു ക്ഷാമവുമില്ല, ജനസംഖ്യയിലെ വലിയൊരു ശതമാനവും ഇങ്ങനെ ആശുപത്രികളോടും മരുന്നുകളോടും സല്ലപിച്ചു കഴിയുന്നു. അവന്റെ അദ്ധ്വാനത്തിന്റേയും കുടുംബത്തിന്റെ വരുമാനത്തിന്റേയും വലിയൊരു പങ്ക്‌ ഇതിലേക്കു മാറ്റിവെക്കുന്നു. ദരിദ്രരും സാധാരണക്കാരും അതിനാകാതെ അന്യരുടെ കാരുണ്യത്തിനും കൈനീട്ടുന്നു. പത്രത്താളുകളില്‍ കനിവുള്ളവരുടെ കാരുണ്യം തേടുന്ന ചിത്രങ്ങള്‍ നിറയാത്തതെന്നാണ്‌? ചികിത്സക്കുവേണ്ടി വീടും പറമ്പും പണയപ്പെടുത്തുന്നവര്‍, പലിശക്കും വട്ടിക്കും പണംകടം വാങ്ങുന്നവര്‍. എന്നിട്ടും തികയാതെ ഇനി എന്തു ചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടുന്നവര്‍, നമുക്ക്‌ ചുറ്റും ഇത്തരം മുഖച്ഛായകളുള്ളവര്‍ നൂറുക്കണക്കിനല്ലെ? എന്നാല്‍, രോഗമേതായാലും ചികിത്സ എന്ത്‌ തന്നെയായാലും ഈ സാമ്പാദ്യം ചെലവഴിക്കപ്പെടുന്നത്‌ പാഴായിപ്പോകുന്ന ശ്രമങ്ങള്‍ക്ക്‌ വേണ്ടിയായാലോ? അതെ, അതാണ്‌ കേരളീയരിലെ വലിയൊരു വിഭാഗത്തിന്റേയും അനുഭവം. പലപ്പോഴുംചികിത്സക്കു വേണ്ടി വിനിയോഗിക്കുന്ന തുക വെറുതെയാകുന്നു. രോഗം ഏതു തന്നെയാകട്ടെ, ചികിത്സയുടെ കാര്യത്തില്‍ ഏറെ പ്രധാന്യവുമര്‍ഹിക്കുന്ന ഒന്നാണ്‌ നേരത്തെയുള്ള രോഗനിര്‍ണയം. തുടക്കത്തിലെയുള്ള ചികിത്സ. ചികിത്സയുടെ വിജയവും പരാജയവും എല്ലായ്‌പ്പോഴും അതിനെ ആശ്രയിച്ചിരിക്കും. ക്യാന്‍സര്‍ രോഗത്തിന്റെ കാര്യം തന്നെയെടുക്കാം. രോഗം പിടിപെട്ട അവയവത്തില്‍ തന്നെ രോഗം ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണ്‌ ആദ്യഘട്ടം. ഈ അവസ്ഥയില്‍ അസുഖം കണ്ടെത്തിയാല്‍ 90 ശതമാനവും ചികിത്സിച്ചു ഭേദമക്കാന്‍ കഴിയുന്നു. സമീപ അവയവങ്ങളിലേക്കു കൂടി രോഗം വ്യാപിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ്‌ കണ്ടെത്തുന്നതെങ്കില്‍ അറുപത്‌ ശതമാനമാളുകളിലാണ്‌ ചികിത്സ ഫലപ്രദമാകുക. ഇതും കഴിഞ്ഞുള്ള മൂന്നാമത്തെ ഘട്ടത്തില്‍ ചികിത്സ തുടങ്ങുമ്പോള്‍ പത്തു ശതമാനമാളുകള്‍ക്കേ ജീവിതത്തിലേക്ക്‌ നടന്നു കയറാന്‍സാധിക്കൂ. എന്നാല്‍, എണ്‍പതു ശതമാനം അര്‍ബുദ രോഗികളും ആദ്യത്തെ രണ്ടു ഘട്ടം കഴിഞ്ഞേ ചികിത്സക്കെത്തൂന്നുള്ളൂ. അപ്പോഴാകട്ടെ ചികിത്സ ഫലപ്രദമല്ല തന്നെ. എന്ന്‌ കരുതി ആരും ചികിത്സ നിര്‍ത്തുന്നില്ല. സാന്ത്വനചികിത്സയില്‍ ഒതുക്കുന്നില്ല, ഉള്ളതെല്ലാം വിറ്റു പെറുക്കിയും മറ്റും നടത്തുന്ന ഈ ശ്രമങ്ങളെല്ലാം പാഴ്‌ശ്രമങ്ങളായി മാറുന്നു. എച്ച്‌ ഐ വി ബാധിതരായ ഒരാളില്‍ ആദ്യ ലക്ഷണങ്ങള്‍ ആറുമാസത്തിനിടെ കണ്ടു തുടങ്ങുന്നു. പിന്നെ ആരോഗ്യമുള്ള ഒരാളില്‍ പത്തുവര്‍ഷം വരെ കാര്യമായ ലക്ഷണങ്ങളൊന്നും കണ്ടു കൊള്ളണമെന്നില്ല. പ്രത്യക്ഷത്തില്‍ അയാള്‍ രോഗവാഹകനാണെന്ന്‌ തിരിച്ചറിയാനുള്ള അടയാളങ്ങളുമില്ല. എന്നാല്‍ , കേരളത്തിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഉഷസ്‌ കേന്ദ്രങ്ങളില്‍ എച്ച്‌ ഐ വി ബാധിതര്‍ക്കുള്ള സൗജന്യ ആന്റി റിട്രോ വൈറല്‍ ചികിത്സ സ്വീകരിക്കുന്നതിലൂടെ അയാള്‍ക്ക്‌ പത്തു മുതല്‍ പതിനഞ്ച്‌ വര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്നു. രോഗം ഏത്‌ എന്നതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ശരീരമാവശ്യപ്പെടുന്ന സമയത്തു നല്‍കുന്നുണ്ടോ എന്നതാണ്‌ പ്രധാനം. കേവലം ഒരു പനി വന്ന്‌ ആളുകള്‍ മരിച്ചു പോകുന്നില്ലേ, മഞ്ഞപ്പിത്തം മൂത്ത്‌ മരണംസംഭവിക്കുന്നില്ലേ... മാരകമായ രോഗങ്ങളില്‍ നിന്നും ഒരിക്കലും രക്ഷപ്പെടില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയവര്‍ ജീവിതത്തിലേക്ക്‌ പുഞ്ചിരിയോടെ നടന്നടുക്കുന്നില്ലേ, ഇതെല്ലാം സംഭവിക്കുന്നതും ചികിത്സയോട്‌ രോഗികള്‍കാണിക്കുന്ന അഭിനിവേശവും അവഗണനയും കൊണ്ടുതന്നെയാണ്‌. ആരോഗ്യത്തെക്കുറിച്ച്‌ വളരെ ശ്രദ്ധാലുക്കളാണ്‌ നമ്മള്‍. കുട്ടികളുടെ ആരോഗ്യത്തിനും വലിയ പ്രധാന്യംനല്‍കുന്നു. അവര്‍ക്ക്‌ രോഗം വരാതിരിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുന്നു. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഒരു പനി വന്നാല്‍ നമുക്കത്‌ സഹിക്കില്ല. എന്നാല്‍, സ്വന്തം കാര്യങ്ങളില്‍ പലര്‍ക്കും ഈ ശ്രദ്ധയില്ല. അതുകൊണ്ടു തന്നെ മലയാളികള്‍ക്കിന്ന്‌ എല്ലാരോഗവും സുപരിചിതമാണ്‌. അസുഖം പിടിപെട്ടാല്‍ ഡോക്‌ടറെ ചെന്നു കാണുന്നു, വില കൂടിയ മരുന്നുകള്‍ വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അതിനേക്കാള്‍ വില കൂടിയ ഉപദേശങ്ങള്‍ ഒരു ചെവിയിലൂടെ കേട്ട്‌ നിസ്സാരമായി തള്ളിക്കളയുന്നു. മിക്ക രോഗങ്ങളും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും ലഭിക്കുന്നവയാണ്‌. ചിലര്‍ക്ക്‌ പാരമ്പര്യമായും പകര്‍ന്ന്‌ കിട്ടുന്നു.കാസര്‍കോട്‌ ജില്ലയിലെ പതിമൂന്ന്‌ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തിന്റെ പരിസരങ്ങളെ മരണത്താഴ്‌വര എന്നു വിളിക്കേണ്ടി വന്നത്‌ ഇവിടെ എന്‍ഡോസള്‍ഫാനെന്ന വിഷദ്രാവകം തെളിച്ചതു കൊണ്ടായിരുന്നു. ഇന്നും ഇവിടെ ജനിതക തകരാറുമായി കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നു. അംഗവൈകല്യത്തോടെ പിറക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നു. ത്വക്‌ രോഗങ്ങള്‍ കൂടുന്നു, സ്‌ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ ഉണ്ടാകുന്നു, പലര്‍ക്കും ആപത്‌കരമായ ആസ്‌തമയുണ്ട്‌. കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിക്കുന്നു. സ്‌ത്രീപുരുഷ വന്ധ്യതയും ഗര്‍ഭമലസലും മിക്ക വീടുകളുടേയും ശാപമായി മാറിയിരിക്കുന്നു. ഇവര്‍ എന്‍ഡോസള്‍ഫാന്റെ ഇരകളെങ്കില്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു തന്നെയല്ലെ, നമുക്കും പലരോഗങ്ങളും തിരിച്ചു കിട്ടിക്കൊണ്ടേയിരിക്കുന്നത്‌. ഭക്ഷണക്കാര്യത്തില്‍ നമുക്ക്‌ ഒരു ശ്രദ്ധയുമില്ല. കിട്ടുന്നതെന്തും വാരിവലിച്ചു കഴിക്കുന്ന മലയാളീശീലത്തിന്‌ അറുതിയുണ്ടായിട്ടുമില്ല. മത്സ്യം, മാംസം,മുട്ട, എണ്ണ കൂടുതലായുപയോഗിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വര്‍ജിക്കണമെന്നാണ്‌. ആരോഗ്യ പ്രവര്‍ത്തകരും അത്‌ നിരുത്സാഹപ്പെടുത്തുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഡോക്‌ടര്‍ ഈ ശീലം ഉപേക്ഷിക്കുവാനും ആവശ്യപ്പെടുന്നുണ്ട്‌. അമിതമായ മൃഗക്കൊഴുപ്പ്‌, അച്ചാറുകളുടെ വര്‍ധിത ഉപയോഗം, എരിവ്‌, പുളി, മസാല എന്നിവയുടെ ഉപയോഗവും നന്നല്ല. മൃഗക്കൊഴുപ്പ്‌ അച്ചാറുകളുടെ ഉപയോഗം എന്നിവ ക്യാന്‍സറിന്‌ പോലും കാരണമാകുന്നു. എണ്ണയില്‍ വറുത്തവയും ബേക്കറി പലഹാരങ്ങളും തടി കൂടാന്‍ കാരണമാകുന്നു. അമിതമായി ഉറങ്ങരുത്‌. ഉച്ചയുറക്കവും തടിവര്‍ധിപ്പിക്കും, ഭക്ഷണം നിയന്ത്രിക്കാതെ വ്യായാമത്തെ മാത്രം ആശ്രയിച്ചിട്ടും കാര്യമില്ല. എന്നാല്‍, വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്‌. ശാരീരികധ്വാനമില്ലാത്ത ജോലി ചെയ്യുന്നവരിലും വ്യായാമമില്ലാത്തവരിലും ഹൃദ്രോഗ സാധ്യത ഇരട്ടിയാണ്‌. വ്യായാമമുള്ളയാളുടെ ഹൃദയത്തിന്‌ അതില്ലാത്തയാളുടെതിനേക്കാള്‍ ഒന്നര മടങ്ങിലധികം അദ്ധ്വാനം കുറവാണ്‌ എന്നതാണ്‌ ഇതിനു കാരണം. ഹൃദയത്തിന്‌ ജോലി ഭാരം കൂടുന്നതിനനുസരിച്ച്‌ ഹൃദയപേശികള്‍ക്ക്‌ ബലക്ഷയം സംഭവിക്കുന്നുണ്ട്‌. ഇത്‌ ക്രമേണ ഹൃദയാഘാതത്തിലേക്കുള്ള വാതില്‍ തുറന്നിടുകയാണ്‌. ചുരുക്കത്തില്‍ മിക്ക രോഗങ്ങളേയും നമ്മളോ നമ്മുടെ പരിസ്ഥിതിയോ ബോധപൂര്‍വം സൃഷ്‌ടിച്ചെടുക്കുന്നവയാണ്‌. അലസത ഇതിന്റെ സാധ്യതകളെ ഊട്ടിയുറപ്പിക്കുന്നു. മഹാരോഗങ്ങളെക്കുറിച്ചും അതിന്റെ ആരംഭസൂചനകളെക്കുറിച്ചും എല്ലാവര്‍ക്കും ഏകദേശധാരണയുണ്ട്‌. എന്നാല്‍, അവ കണ്ടെത്തിയാലും രോഗനിര്‍ണയം നടത്താന്‍ തൊണ്ണൂറ്‌ശതമാനമാളുകളും ഒരുക്കമല്ല. ഈ അലംഭാവം തന്നെയണ്‌ മിക്ക രോഗങ്ങളുടേയും അവസ്ഥകളെ ഭീകരമാക്കിത്തീര്‍ക്കുന്നത്‌. വൈകി ശ്രമിക്കുന്ന പല പ്രയത്‌നങ്ങളേയും പാഴ്‌ശ്രമങ്ങളാക്കി മാറ്റുന്നതും, ഇങ്ങനെ നിഷ്‌പ്രഭമായ ഒരു ചികിത്സക്കുവേണ്ടി നവ വിഭവശേഷിയുടെ വലിയൊരു ശതമാനമാണ്‌ പാഴാക്കിക്കളയുന്നത്‌. അതേക്കുറിച്ച്‌ ആരും ബോധവാന്‍മാരല്ല തന്നെ. ഡോക്‌ടര്‍മാരും ഗവേഷകരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ചികിത്സാ രംഗത്തും ബോധവത്‌ക്കരണ രംഗത്തും പ്രവര്‍ത്തിക്കുമ്പോഴും ഗൗരവപൂര്‍വം ആലോചിക്കേണ്ടതും സാധാരണക്കാരേയും മറ്റും ആഴത്തില്‍ ഉണര്‍ത്തിക്കേണ്ടതും ഈ കാര്യത്തെക്കുറിച്ചാണ്‌. ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതും ഇതിനാണ്‌. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാക്‌ താരം ഫവാദ്‌ ഖാന്‍ അഭിനയിച്ച ഹിന്ദി സിനിമ- യെ ദില്‍ ഹെ മുശ്‌കില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെങ്കില്‍ സൈനിക ക്ഷേമനിധിയിലേക്ക്‌ അഞ്ചുകോടി രൂപ നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്‌) നേതാവ്‌ രാജ്‌ താക്കറെയുടെ വ്യവസ്ഥ നിര്‍മാതാക്കള്‍ അംഗീകരിച്ചു. ചിത്രത്തിനെതിരെ വ്യാപകമായ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ്‌ ഒത്തുതീര്‍പ്പ്‌. 28നാണ്‌ റിലീസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. സിനിമയ്‌ക്കു മുമ്പ്‌, ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിക്കുന്ന വിഡിയോയും പ്രദര്‍ശിപ്പിക്കണമെന്നും ഭാവിയില്‍ പാക്‌ താരങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്നും വ്യവസ്ഥയിലുണ്ട്‌. ഇക്കാര്യങ്ങളൊക്കെ സംവിധായകന്‍ കരണ്‍ ജോഹര്‍ സമ്മതിക്കുകയായിരുന്നു. ചിത്രത്തിന്റെ ലാഭവിഹിതം ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന്‌ സംവിധായകന്‍ അറിയിച്ചിട്ടുണ്ട്‌. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്‌, അനുഷ്‌ക ശര്‍മ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന താരങ്ങള്‍. പാക്‌ താരങ്ങള്‍ അഭിനയിച്ചിട്ടുള്ള റയീസ്‌, ഡിയര്‍ സിന്ദഗി എന്നീ ഹിന്ദി ചിത്രങ്ങളുടെ റിലീസിനും അഞ്ചുകോടി രൂപ വീതം സൈനിക ക്ഷേമനിധിയില്‍ അയ്‌ക്കണമെന്നാണ്‌ മറ്റൊരു വ്യവസ്ഥ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പനാജി: മലയാള സിനിമാ പ്രവര്‍ത്തകരെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത കേരള ചലച്ചിത്ര അക്കാദമി പൂര്‍ണമായി അഴിച്ചു പണിയണമെന്നു ചലച്ചിത്രകാരനും മുന്‍ എം.എല്‍.എയുമായ പി.ടി.കുഞ്ഞി മുഹമ്മദ്. ഗോവയില്‍ നടക്കുന്ന 45-ാമതു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞിമുഹമ്മദ്. ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നു അക്കാദമി ആകെ മാറിപ്പോയിരിക്കുകയാണ്. മലയാള സിനിമയെ ലോക സിനിമയ്ക്കു പരിചയപ്പെടുത്തുകയാണ് അക്കാദമി ചെയ്യേണ്ടത്. എന്നാല്‍ മലയാള സിനിമാ ശില്പികള്‍ ഒന്നിനും പോരാത്തവരാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് അക്കാദമി. ഒരു സിനിമയെപ്പോലും ഉദ്ധരിച്ചിട്ടില്ല. അടൂര്‍ ഗോപാലകൃഷ്ണനെയോ എം.ടി. വാസുദേവന്‍ നായരെയോ ഒഴിച്ച് ജൂറിയില്‍ പോലും മലയാളികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രഗത്ഭനായ സംവിധായകനായ കെ.ജി.ജോര്‍ജിനെപ്പോലും അവഗണിച്ചു. മലയാളത്തില്‍ പിന്നെയും മികച്ച സംവിധായകരുണ്ട്. സിബി മലയില്‍, കമല്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍... അങ്ങനെ ഇനിയും പലരും. അവാര്‍ഡുകള്‍ പോലും സായിപ്പന്മാര്‍ക്കു നല്കത്തക്ക രീതിയിലാണ് മേളകളിലെ സിനിമാ തെരഞ്ഞെടുപ്പ്. സായിപ്പന്മാര്‍ക്കു പാദസേവ ചെയ്യുന്ന അടിമസ്ഥാപനം പോലെയാണ് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ നടത്തിപ്പ് എങ്ങനെയായിരിക്കണമെന്നു വിശദീകരിക്കുന്ന നിവേദനം പരിഗണിക്കാനുള്ള സാമാന്യ മര്യാദ പോലും സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ കാട്ടിയില്ലെന്നും പി.ടി.കുഞ്ഞി മുഹമ്മദ് ആക്ഷേപിച്ചു. കെ.എസ്.ഡി.സിയും പി.ആര്‍.ഡിയും ചെയ്തുകൊണ്ടിരുന്ന ആര്‍ക്കൈവ് ചെയ്യുന്ന ജോലി മാത്രമാണ് ചലച്ചിത്ര അക്കാദമി ഇപ്പോള്‍ ചെയ്യുന്നത്. ഇതേസമയം, ഒരു സിനിമയുടെ പണിപ്പുരയിലാണെന്നു പി.ടി.കുഞ്ഞി മുഹമ്മദ് സൂചിപ്പിച്ചു. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ഹിന്ദിയിലാണ് മലയാള സിനിമയുടെ പേര്. ബര്‍സക്ക്. ഇടനിലക്കാരന്‍ എന്ന് അര്‍ഥം. വിദേശത്തേക്ക് ആള്‍ക്കാരെ കയറ്റിവിടുന്ന ഇടനിലക്കാരന്‍ ഏജന്റ് ലോഞ്ച് രാമകൃഷ്ണനെക്കുറിച്ചുള്ളതാണ് കഥ. പനാജിയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പി.ടി. കുഞ്ഞി മുഹമ്മദ്. -തോമസ് മത്തായി കരിക്കംപള്ളില്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഉറക്കം നന്നായാല്‍ മാത്രമാണ് ഒരു ദിവസം നന്നാവുകയെന്ന് പറയുന്നത് വെറുതെയല്ല. രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ദൈനംദിന കാര്യങ്ങളെ ഉറക്കം ബാധിക്കും. ഇതിന് സഹാ... ആലപ്പുഴ : ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ മുട്ടാർ കേന്ദ്രീകരിച്ച് ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടു. മുട്ടാർ ഗ്രാമപഞ്ചായത്ത് ഓഫീസ് അദ്ദേഹം വൃത്തിയാക്... വയനാട് : ജില്ലയിലെ 22കേന്ദ്രങ്ങളിൽ എസ്ഡിപിഐ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു കൽപ്പറ്റ എസ്ഡിപിഐ ജില്ലയിൽ രണ്ട് മണ്ഡലങ്ങളായി തിരിച്ച് 500ഓളം പ്രവർത്തകൾ ഭുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. ആ... ഇത്തരം ഭക്ഷണങ്ങള്‍ ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് പഠനം. ചോക്ലേറ്റ്, ബദാം, തുടങ്ങിയ ഭക്ഷണങ്ങള്‍ നിത്യേന നമ്മുടെ ഭക്ഷണത്തിന്റെ ഭാഗങ്ങളാ... ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള കായ്ഫലമാണ് ബദാം. ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വളരെ ഗുണമുണ്ടെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. എന്നാല്‍ ലൈംഗിക ശേഷിക്ക് ബദാ... സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു. സൈനിക ത... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഏഴാം ക്ലാസില്‍ പഠിക്കുന്ന സഫ്‌വാന്‌ ഒരാഴ്‌ചയായി നീണ്ടു നില്‍ക്കുന്ന അസഹ്യമായ തലവേദന. ഡോക്‌ടര്‍മാര്‍ പരിശോധിച്ച്‌ വേദനാ സംഹാരികളും ഇന്‍ജക്‌ഷനും കൊടുത്തിട്ടും വേദന മാറുന്നില്ല. ഈ അവസ്ഥയിലാണ്‌ സഫ്‌വാനെ മനഃശാസ്‌ത്രജ്ഞന്റെ അടുക്കല്‍ കൊണ്ടുവരുന്നത്‌. കടുത്ത ഉത്‌കണ്‌ഠയുടെ ഫലമായിരുന്നു സഫ്‌വാന്റെ അസുഖം. ഏറ്റവും ബുദ്ധിമുട്ടുള്ള കണക്കിനു മാര്‍ക്ക്‌ കുറഞ്ഞു പോകുമോ എന്ന ഭയം. റിലാക്‌സേഷന്‍ തെറാപ്പിവഴി പിരിമുറുക്കം മാറ്റിയതോടെ തലവേദന പൂര്‍ണ്ണമായും മാറി. അമിതമായ ഉത്‌കണ്‌ഠയുടെ ഭയമോ, സങ്കടമോ ഉണ്ടായാല്‍ തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം സംഭവിക്കുകയും അത്‌ ശാരീരിക രോഗമായി മാറുകയും ചെയ്യുന്നു. ഇത്തരം അസുഖങ്ങളെ മനഃശാസ്‌ത്രജ്ഞരുടെ ഭാഷയില്‍ സൈക്കോ സൊമാറ്റിക്‌ ഡിസോര്‍ഡര്‍ എന്നാണ്‌ പറയുന്നത്‌. യഥാര്‍ത്ഥ ശാരീരിക വേദനയും രോഗാനുഭവങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നുണ്ട്‌ എന്നതാണ്‌ വാസ്‌തവം. ഉത്‌കണ്‌ഠ വരുമ്പോള്‍ ഇരുപത്തിയഞ്ച്‌ ശതമാനം കുട്ടികള്‍ക്കും ഈ അസുഖം ഉണ്ടാകാറുണ്ട്‌. തലവേദന, വയറുവേദന, നെഞ്ചുവേദന, കൈകാല്‍ വേദന തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗത്തും അസഹ്യമായ വേദനയുണ്ടാകാം. ചിലപ്പോള്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസ്സം, മൂത്രക്കടച്ചില്‍, ഇടക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുക എന്നീ ലക്ഷണങ്ങളും കാണാം. അമിത ഉത്‌കണ്‌ഠയുള്ള കുട്ടികളില്‍ ഞരമ്പു രോഗത്തിന്റെ ലക്ഷണങ്ങളായ വിറയല്‍, തളര്‍ച്ച, ബോധക്ഷയം, അപസ്‌മാരം എന്നിവയും കണ്ടു വരാറുണ്ട്‌. പഠനത്തിലെ പിന്നാക്കാവസ്ഥയും പഠന വൈകല്യങ്ങളും കുട്ടികളില്‍ ഉത്‌കണ്‌ഠ ജനിപ്പിക്കുന്ന ഘടകങ്ങളാണ്‌. പ്രശ്‌നങ്ങളെ ക്ഷമയോടെ നേരിടാന്‍ കഴിയാത്ത കുട്ടികളിലാണ്‌ ഉത്‌കണ്‌ഠ ഏറെയും കണ്ടുവരുന്നത്‌. കുടുംബപരമായും സാമൂഹിക പരമായും വിദ്യാലയ സംബന്ധമായും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളില്‍ പിരിമുറുക്കം ഉണ്ടാക്കുന്നു. തല്‍ഫലമായി പഠനത്തില്‍ ഏകാഗ്രതയും താല്‍പര്യവും കുറയുകയും നിഷേധാത്മക ചിന്തകള്‍ രൂപ്പപെടുകയും ചെയ്യും. കൗമാര പ്രായത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു തുടങ്ങാനും കാരണമായേക്കും. കുട്ടികളുടെ ഈ പ്രശ്‌നങ്ങള്‍ വളരെ ഫലപ്രദമായി ചികിത്സിക്കേണ്ടത്‌ അത്യാവശ്യമാണ്‌. മനസ്സിനെ അലട്ടുന്ന നിഷേധ വികാരങ്ങളെ പാടേ തുടച്ചു കളയാനും ആത്മവിശ്വാസം നിറക്കുവാനും മനഃശാസ്‌ത്രജ്ഞന്റെ സഹായം തേടുക തന്നെ വേണം. ഇനി മറ്റൊരു സംഭവം പറയാം. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ജുനൈസിന്റെ വിചിത്ര സ്വഭാവം കണ്ട്‌ മിഴിച്ചു നില്‍ക്കുകയാണ്‌ വീട്ടുകാര്‍. അവന്‍ സ്‌കൂളില്‍ നിന്നും വരുന്ന വഴി ചവറു പെറുക്കി സ്‌കൂള്‍ ബാഗില്‍ നിറക്കുന്നു. വീട്ടിലെത്തിയാല്‍ ചവറുകള്‍ പുറത്തെടുത്ത്‌ കൈയില്‍ വെച്ചും മണത്തും അങ്ങനെ ഇരിക്കും. മനഃശാസ്‌ത്രജ്ഞന്റെ പരിശോധനയില്‍ വെളിവായ വസ്‌തുത ഇവയാണ്‌. ജുനൈസിന്‌ പനി വന്ന സമയം ചികിത്സിച്ച ഡോക്‌ടര്‍ പറഞ്ഞു അവന്‌ ബിസ്‌ക്കറ്റ്‌, ചോക്ലേറ്റ്‌ തുടങ്ങിയവ മേലില്‍ വാങ്ങി കൊടുക്കരുതെന്ന്‌. അതിനുശേഷം വീട്ടുകാര്‍ ഒരു പലഹാരങ്ങളും നല്‍കാറില്ല. ജുനൈസ്‌ പെറുക്കിയെടുക്കുന്ന കവറുകളാണെങ്കിലോ ബിസ്‌ക്കറ്റ്‌, ചിപ്‌സ്‌, ചോക്ലേറ്റ്‌ തുടങ്ങിയവയുടേതായിരുന്നു. കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ കരുതലോടെ കാണേണ്ടതുണ്ട്‌. തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങളാവാം ഇതിനു കാരണം. വളരെ പ്രസരിപ്പുണ്ടായിരുന്ന കുട്ടി കൂട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും അകന്ന്‌ എപ്പോഴും ഒറ്റക്കിരിക്കുക. സംസാരം കുറയുക. ചോദിച്ചാല്‍ മാത്രം ഒന്നു രണ്ടു വാക്കു മാത്രം പറയുക, ശാന്തമായി അടങ്ങിയിരുന്ന കുട്ടി പെട്ടെന്നൊരു ദിനം അമിതാഹ്ലാദത്തില്‍ തുള്ളിച്ചാടുക, ബഹളം കൂട്ടുക, സ്വയം സംസാരിക്കുക, അശരീരി കേള്‍ക്കുന്നതായി പറയുക തുടങ്ങിയവ മാനസിക വൈകല്യങ്ങളുടെ ലക്ഷണങ്ങളാണ്‌. ഒരു പക്ഷേ ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വഷളാകും മുമ്പേ രോഗാവസ്ഥ മനസ്സിലാക്കി മനഃശാസ്‌ത്രജ്ഞന്റെ അടുത്തെത്തിക്കണം. ``തത്ത പറന്നു പോയി, സങ്കടം സഹിക്ക വയ്യാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു'' അടുത്ത കാലത്തെ പത്രവാര്‍ത്തയാണിത്‌. അനു എന്ന നാലാം ക്ലാസുകാരിയാണ്‌ ജീവന്‍ വെടിഞ്ഞത്‌. അനുവിന്റെ മാതാപിതാക്കള്‍ ഉയര്‍ന്ന ജോലിത്തിരക്കുള്ളവരാണ്‌. അനുവിനെ ശ്രദ്ധിക്കാനോ സംസാരിക്കാനോ സമയമില്ലാത്ത തിരക്ക്‌. അച്ഛന്‍ അനുവിന്‌ സമ്മാനങ്ങള്‍ കൊടുത്തയക്കും. അമ്മ ആവശ്യത്തിലധികം പണം നല്‍കും. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടുജോലിക്കാരിയുണ്ട്‌. പക്ഷേ അവളുടെ കൂട്ട്‌ വീട്ടിലെ പുന്നാര തത്തയുമായിട്ടാണ്‌. ഒഴിവു സമയങ്ങളിലെല്ലാം അവള്‍ തത്തയോട്‌ വര്‍ത്തമാനം പറഞ്ഞിരിക്കും. തത്തക്ക്‌ തീറ്റ കൊടുക്കും. ഒരു ദിനം അനുവിനെ തനിച്ചാക്കി തത്ത പറന്നു പോയി. സങ്കടം താങ്ങാനാവാതെ അനു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന്‌ വീട്ടുമുറ്റത്തെ മാവിന്‍കൊമ്പില്‍ കെട്ടിത്തൂങ്ങിയ നിയാസിന്റെ കഥയും ഓണത്തിന്‌ പട്ടുപാവാടക്കു പകരം ചുരിദാറു വാങ്ങിക്കൊടുത്തതിന്‌ ജീവനൊടുക്കിയ ശ്യാമയുടെ കഥയും ഇതിനോട്‌ ചേര്‍ത്തു വായിക്കാം. കുഞ്ഞുങ്ങളുടെ ലോകം വളരെ വിചിത്രങ്ങളാണ്‌. നിസാര കാര്യത്തിനുപോലും ആത്മഹത്യ പരിഹാരമായി കാണുന്ന കുട്ടികളുടെ എണ്ണം ഏറിവരികയാണ്‌. ഇതവരുടെ കുറ്റമല്ല. സമൂഹത്തില്‍ പൊതുവേ വന്ന മാറ്റങ്ങള്‍ അവരെയും ഇങ്ങനെയൊക്കെ ആക്കുന്നതാണ്‌. അവര്‍ക്ക്‌ ആശയവിനിമയത്തിനു കൂട്ടു ടിവിയും കമ്പ്യൂട്ടറും പിന്നെ വീട്ടിലെ ഓമന മൃഗങ്ങളും മാത്രം. അച്ഛനും അമ്മക്കും ഒന്നിനും സമയമില്ല. ഇങ്ങനെയായാല്‍ എങ്ങനെ കാര്യങ്ങള്‍ എളുപ്പമാകും? അല്ലെങ്കില്‍ എത്ര നാള്‍ ഇനിയും ഇങ്ങനെ തുടരാനാകും നമുക്ക്‌? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബംഗ്ലൂരുവില്‍ നിന്ന്‌ പിടിയിലായി പോലീസിന്‌ കൈമാറിയ അജ്‌നാസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ്‌ വേറെയും ചിലകുട്ടികളെക്കൂടി നഗരത്തില്‍ നിന്നും പിടികൂടിയിരുന്നു. അവരില്‍ നിന്നാണ്‌ നടത്തിപ്പുകാരിയായ ആ സ്‌ത്രീയെക്കുറിച്ചറിഞ്ഞത്‌. ഈ കുട്ടികള്‍ പോലീസിന്‌ അവരെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയിരുന്നുവെങ്കിലും ഇന്നും അജ്ഞാത ലോകത്താണ്‌ അവര്‍. കേസ്‌ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന്‌ ചേവായൂര്‍ പോലീസ്‌ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം 2005 മുതല്‍ 2009 നവംബര്‍ വരെയുള്ള കാലയളവില്‍ പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട്‌ 366 കേസുകള്‍ മാത്രമെ സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളു. എന്നാല്‍ ഇതിന്റെ നൂറുമടങ്ങെങ്കിലും സംഭവങ്ങള്‍ മൂടിവെക്കപ്പെട്ടിരിക്കുന്നു. അത്രതന്നെ ഒതുക്കി തീര്‍ത്തിരിക്കുന്നു. ലഭ്യമായ കണക്ക്‌ പ്രകാരം ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ മലപ്പുറത്തിനാണ്‌ റിക്കാര്‍ഡ്‌. കോഴിക്കോടും തൃശൂരുമാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌. എന്നാല്‍16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ സ്‌ത്രീകള്‍ തന്നെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലം ജില്ലക്കാണ്‌ ഒന്നാംസ്ഥാനം. വയനാട്‌ രണ്ടാമതാണെങ്കല്‍ മൂന്നാം സ്ഥാനത്തിന്‌ രണ്ട്‌ അവകാശികളുണ്ട്‌. മലപ്പുറവും കോഴിക്കോടും. ഇന്ത്യയില്‍ 16 വയസ്സില്‍ താഴെയുള്ള 45 ശതമാനം പെണ്‍കുട്ടികളും 25 ശതമാനം ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്നായിരുന്നു കണക്ക്‌. എന്നാല്‍ അത്‌ പഴങ്കഥയായിരിക്കുന്നു. പതിനഞ്ചു വയസ്സിനുള്ളില്‍ എഴുപത്‌ ശതമാനം ആണ്‍കുട്ടികളും മാസത്തില്‍ ഒരുതവണയെങ്കിലും ലൈംഗിക പീഡനങ്ങള്‍ക്കോ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഇരയാകുന്നു എന്നതാണ്‌ പുതിയ കഥ. ഇത്‌ ഹോസ്റ്റലുകള്‍, ബോര്‍ഡിങ്ങുകള്‍, ഓര്‍ഫനേജുകള്‍, കന്യാസ്‌ത്രീ മഠങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങി കുട്ടികളെ സ്വതന്ത്രമായി ലഭിക്കുന്ന എല്ലായിടത്തും നടക്കുന്നു. മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും അധ്യാപകന്റെ മര്‍ദനത്തെതുടര്‍ന്ന്‌ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ നാല്‌മാസങ്ങള്‍ക്കു മുമ്പാണ്‌. എന്നാല്‍ മലപ്പുറത്തെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരോടാണ്‌ കുട്ടി തന്നെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്‌ത കഥ പറഞ്ഞത്‌. ഇതിന്‌ സമ്മതിക്കാത്തതിനെ തുടര്‍ന്നായിരുന്നു അധ്യാപകന്റെ മര്‍ദനമെന്ന്‌ കുട്ടിയും മാതാവും പറയുന്നു. നാലുവര്‍ഷത്തിലധികമായി ഈ അധ്യാപകന്‍ മറ്റുപല കുട്ടികളേയും ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നുവെന്നും അവന്‍വെളിപ്പെടുത്തി. അധ്യാപകന്‌ ഇഷ്‌ടമുള്ള കുട്ടികളെ കൂടെകിടത്താന്‍ കുട്ടികള്‍ക്കിടയില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും പിന്നീട്‌ അയാള്‍ നോട്ടമിട്ട കുട്ടിയെ തന്റെ മുറിയില്‍ എത്തിക്കുകയുമായിരുന്നുവെത്രെ രീതി. ഈ അധ്യാപകനെ ഒടുവില്‍ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കുകയായിരുന്നു. കൊടുവള്ളിയിലെയും നിലമ്പൂരിലേയും വയനാട്ടെയും കാസര്‍കോട്ടയും അനാഥാലയങ്ങളില്‍ നിന്നെത്തിയ ചിലകുട്ടികള്‍ വെളിപ്പെടുത്തിയതും സമാനമായ കഥകള്‍ തന്നെയായിരുന്നുവെന്ന്‌ മലപ്പുറത്തേയും വയനാട്ടെയും കോഴിക്കോട്ടെയും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. മലപ്പുറം മങ്കടയിലെ ഒരധ്യാപകന്‍ പഠിപ്പിക്കുന്ന കുട്ടികളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഒടുവില്‍ സ്വന്തം ആണ്‍മക്കളിലേക്കുമെത്തി.അപ്പോള്‍ പരാതിയുമായി രംഗത്ത്‌ വന്നത്‌ ആദ്യഭാര്യതന്നെയാണ്‌. പോലീസിന്റെ അറസ്റ്റ്‌ ഭയന്ന്‌ മുങ്ങിയ ഇദ്ദേഹം ഇന്നും ഒളിവിലാണ്‌. കൊണ്ടോട്ടിക്കടുത്തുള്ള മറ്റൊരധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ക്കുമുമ്പില്‍ വെച്ച്‌ ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടായിരുന്നു മക്കള്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കിയിരുന്നത്‌. തുടര്‍ന്ന്‌ മക്കളിലും പരീക്ഷണത്തിന്‌ മുതിര്‍ന്നു. സംഭവം പുറത്തറിഞ്ഞു. ഇദ്ദേഹം അറസ്റ്റിലുമായി. എന്നാല്‍ ഇതൊരുമാനസിക രോഗമാണെന്ന പരിഗണനയിലാണ്‌ മഞ്ചേരി ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി ഇദ്ദേഹത്തിന്‌ ജാമ്യം അനുവദിക്കുകയുണ്ടായതെന്ന്‌ അഡീഷനല്‍ ഗവ പ്ലീഡറായ ഒ കുഞ്ഞിക്കോയ തങ്ങള്‍ ചൂണ്ടികാട്ടുന്നു. കൊച്ചി കുമ്പളങ്ങി അസീസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൃപാലയം ഓര്‍ഫനേജിലെ അന്തേവാസികളെ 2005 മുതല്‍ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കിരയാക്കിയെന്ന കുറ്റത്തിന്‌ അറസ്റ്റിലായ മാനേജിംഗ്‌ ഡയറക്‌ടര്‍ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌ അഗസ്റ്റ്‌ നാലിനാണ്‌. ഇടക്കൊച്ചി പാലമുറ്റം റോഡില്‍ തറേപ്പറമ്പില്‍ ആന്റണി എന്ന ബ്രദര്‍ ആന്റണിക്കാണ്‌ (38) ജാമ്യം അനുവദിച്ചത്‌. കന്യാസ്‌ത്രീ മഠങ്ങളുടെ അകത്തളങ്ങള്‍ പറയുന്നതും വിഭിന്ന കഥകളല്ല. 2008 ഓഗസ്റ്റില്‍ കൊട്ടിയം പോര്‍ട്ട്‌ കോണ്‍വെന്റില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്‌ത സിസ്റ്റര്‍ അനൂപയെ സ്വയംഹത്യക്ക്‌ പ്രേരിപ്പിച്ചത്‌ കോണ്‍വെന്റിലെ മദറില്‍ നിന്നുണ്ടായ പീഡനമായിരുന്നുവെന്നാണ്‌ ആരോപണം. മദര്‍ ചെയ്യിക്കാന്‍ പാടില്ലാത്തത്‌ ചെയ്യിച്ചത്‌ കൊണ്ടാണ്‌ മകള്‍ ആത്മഹത്യചെയ്‌തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. 1992 നുശേഷം കേരളത്തിലെ കന്യാസ്‌ത്രീ മഠങ്ങളില്‍ നിന്നായി 32 ആത്മഹത്യകള്‍ നടന്നതായാണ്‌ കണക്കുകള്‍. മലപ്പുറം, കോഴിക്കോട്‌ ജില്ലകളുടെ വിവിധഭാഗങ്ങളില്‍ നിന്നായി 1997ല്‍ കാണാതായത്‌ അറുപതിലേറെ കുട്ടികളായിരുന്നു. അവരെത്തിപ്പെട്ടതും സെക്‌സ്‌ മാഫിയകളുടെ കരവലയത്തിലേക്കാണ്‌. അവരില്‍ പലരേയും തിരിച്ചുകിട്ടി. തലയും ഉടലും കൈകാലുകളും വേര്‍പ്പെട്ട ശവങ്ങളായി. ചിലര്‍ ജീവച്ഛവങ്ങളാണിന്നും. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്ന സലീം, തിരൂര്‍ ഇരിങ്ങാവൂരിലെ വെള്ളിയേങ്ങല്‍ ആലിക്കുട്ടിഹാജിയുടെ മകന്‍ സമീര്‍ബാബു, പേരാമ്പ്ര കൂരാച്ചുണ്ടിലെ കുരുടിയത്ത്‌ അസൈനാരുടെ മകന്‍ റഫീഖ്‌, കോഴിക്കോട്‌ വെള്ളയില്‍ സ്വദേശിയായിരുന്ന ആഷിഖ്‌ എന്നിവരുടെ ശരീരങ്ങളാണ്‌ മൃത്‌ദേഹങ്ങളായി മടങ്ങിയെത്തിയത്‌. ഇത്‌ ഏതാനും ചിലര്‍ മാത്രം. അന്ന്‌ കാണാതായവരിലെ 90 ശതമാനം കുട്ടികളെക്കുറിച്ചും ഇന്നും ഒരുവിവരവുമില്ലെന്ന്‌ പറയുന്നു ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന കേരള സാംസ്‌കാരിക സമിതിയുടെ സംസ്ഥാന സെക്രട്ടറി വെട്ടിച്ചിറ മൊയ്‌തു. ഈ കഥകളുടെ ഭീകരത അറിയണമെങ്കില്‍ പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ മലപ്പുറം ജില്ലയിലുണ്ടായ ചില കഥകളില്‍ നിന്നും തുടങ്ങണം. അന്ന്‌ തിരൂരിലും കോഴിക്കോട്ടും സജീവമായിരുന്ന സെക്‌സ്‌ മാഫിയകളുടെ നീരാളിക്കൈകളില്‍ കുരുങ്ങിപ്പോയവരുടെ ഇന്നത്തെ കഥകൂടി കേള്‍ക്കണം. ആ കഥകള്‍ വൈകാതെ ബൂ‍ലോകം ഓണ്‍ലൈനിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച പരമ്പരയാണ് ഹംസയുടേത്.പക്ഷേ വായനക്കാരാരും പതിവു പോലെ കമന്റുന്നതായി കാണുന്നില്ല! വിഷയം സെക്സ് ആയതുകൊണ്ടാണ്‌ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചതു …ഫയറും ക്രൈമും ഒക്കെ വായിക്കുന്ന അനുഭവം…മുന്‍പ് കേട്ടിട്ടുള്ള രണ്ടു വാര്‍ത്തകള്‍ കണ്ടതുകൊണ്ടു ഒന്ന് രണ്ടു അഭിപ്രായങ്ങള്‍ പറയുന്നു … അനാഥ മന്ദിരങ്ങള്‍ ആര്‍ക്കും തുണ്ടാങ്ങാവുന്നഅവസ്ഥയാനുള്ളത് ..അവിടെ എന്ത് നടക്കുന്നു എന്ന് പലപ്പോഴും അറിയാനും കഴിയുന്നില്ല ….കൊച്ചി കുമ്പളങ്ങി അസീസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൃപാലയം ഓര്‍ഫനേജ് അങ്ങനെയുള്ള ഒന്നായിരുന്നു …പ്രസ്തുത ട്രസ്റ്റിനു ഏതെങ്കിലും ക്രൈസ്തവ സഭയുമായി ബന്ധമില്ല ….പേരിനൊപ്പം ” ബ്രദര്‍” എന്നൊക്കെ ചേര്‍ക്കുന്നത് ചെന്നായ്ക്കളുടെ ആട്ടിന്‍തോലണിയലാണ് .. സിസ്റ്റര്‍ അനൂപയുടെ ആത്മഹത്യയും ലൈഗിക പീഡനങ്ങളുടെ ഫലമായിരുന്നില്ല എന്ന് കൂടി ഓര്‍മിപ്പിക്കുന്നു …ഇവിടെ ആരോപണ വിധേയമായ കന്യാസ്ത്രീക്ക് 72 വയസ് പ്രായമുണ്ട് ..കോണ്‍വെന്റില്‍ പാലിക്കേണ്ട അച്ചടക്കം പാലിക്കാന്‍ പറയുന്നത് പീഡനമായി കരുതിയാല്‍ തന്നെ അത് ലൈഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നില്ല …പഠിക്കാത്തതിനു അപ്പന്‍ മകനെ തല്ലി എന്നുള്ളത് അപ്പന്‍ മകനെ ലൈഗികമായി പീഡിപ്പിച്ചു എന്ന് പറയുന്നതുപോലെ മറക്കുന്ന ചിലസത്യങ്ങളുണ്ട്‌. ഇത്തരമൊരു ലൈംഗിക വൈകൃതം കേരളത്തില്‍ എവിടെയും നടക്കുന്നു. സ്ഥാപനമെന്നോ പൊതുസ്ഥലമെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്‌ത്യനെന്നോ പറഞ്ഞ്‌ വേര്‍തിരിക്കേണ്ടതില്ല. തെറ്റായ ലൈംഗിക സന്ദേശത്തിലൂടെ നിരവധി കുട്ടികളുടെ ജീവിതം കൊണ്ടാണവര്‍ പന്താടുന്നത്‌. ഫയറും ക്രൈമും പറയുന്ന സംസ്‌കാരത്തെ വളര്‍ത്തുകയാണ്‌ ഹംസ ആലുങ്ങല്‍ ചെയ്യുന്നതെന്ന്‌ നിഷ്‌പക്ഷ വായനയില്‍ ആരും പറയുമെന്ന്‌ തോന്നുന്നില്ല. യില്‍ അവരുടെ മാതാപിതാക്കളുടെ ഇന്റര്‍വ്യൂവും പ്രസിദ്ധീകരിച്ചിരുന്നു. ഞാനത്‌ പരാമര്‍ശിച്ചുവെന്നെയുള്ളൂ. ഞാനായിട്ട്‌ കണ്ടെത്തിയ സംഭവങ്ങളില്‍ ഒരിടത്തും ആളുകളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ പരാമര്‍ശിച്ചിട്ടില്ല. താങ്കള്‍ പരാമര്‍ശിച്ച പ്രസിദ്ധീകരണങ്ങളോളം പോകാന്‍ മാന്യത അനുവദിക്കാത്തതുകൊണ്ടാണ്‌. അത്തരമൊരു വായനാസംസ്‌കാരമാണ്‌ ഞാന്‍ വളര്‍ത്തുന്നതെന്ന്‌ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ മാപ്പ്‌. ഇത്‌ മുഴുവനായി വായിക്കുക. എന്ന അഭ്യര്‍ഥനയും. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇതില്‍ വായിച്ചത് . ഇത്‌ ഹോസ്റ്റലുകള്‍, ബോര്‍ഡിങ്ങുകള്‍, ഓര്‍ഫനേജുകള്‍, കന്യാസ്‌ത്രീ മഠങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങി കുട്ടികളെ സ്വതന്ത്രമായി ലഭിക്കുന്ന എല്ലായിടത്തും നടക്കുന്നു. ഈ വിവരങ്ങള്‍ വളരെ ഭയത്തോടാണ് കാണുന്നത് .ഇവിടെ പറഞ്ഞ കണക്കുകള്‍ ഒക്കെ സത്യസന്ധമാണോ ഹംസ ? ആണങ്കില്‍ എന്തുകൊണ്ട് ഇതുവരെ ശിശുക്ഷേമ വകുപ്പ് ഇടപ്പെടുന്നില്ല . ഇതിലെ വിവരങ്ങള്‍ എനിക്ക് പൂര്‍ണമായി അങ്ങോട്ട്‌ ദഹിക്കുന്നില്ല . ഞാന്‍ നിങ്ങളുടെ കഥകളൊക്കെ മുന്‍പേ വായിച്ചിരുന്നു. അന്നേ എനിക്കു നിങ്ങളെ അറിയാം .. നിങ്ങള്‍ക്ക് എന്നെ അറിയില്ലെങ്കിലും; പഴയ പൂങ്കാവനം മാസിക, തൂലിക, അങ്ങനെ അങ്ങനെ ഏതൊക്കെ എന്ന് ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ സൌദിയില്‍ ദുബാ എന്ന് പറയുന്ന സ്ഥലത്ത് ആണ്. ഈ അടുത്തൊരു ദിവസം ടി വി യില്‍ ആണെന്ന് തോന്നുന്നു നിങ്ങളുടെ ഈ കഥാ മോഷണത്തെ കുറിച്ച് വാര്‍ത്ത കണ്ടു. അപ്പോള്‍ ഞാന്‍ എന്റെ റൂമിലുള്ള ആളുകളോട് പറഞ്ഞു ഹംസ ആലുങ്ങല്‍ തരക്കേടില്ലാത്ത എഴുത്ത് കാരനാണ്. ഞാന്‍ അങ്ങേരുടെ കഥകളൊക്കെ വായിക്കാറുണ്ടായിരുന്നു എന്ന്. റൂമില്‍ ഞാന്‍ മാത്രമേ വായന കമ്പക്കാരന്‍ ആയുള്ളൂ. ബാകി ഉള്ളവര്‍ മുസ്ലിയാക്കന്മാരും മറ്റുമാണ്. അപ്പോള്‍ അവരില്‍ ഒരാള്‍ നിങ്ങളെ കുറിച്ച് പറഞ്ഞു. ഞാനും ഹംസയും ഒപ്പം പഠിച്ചവരാണ് എന്ന്...ഇപ്പോള്‍ ഹംസക്ക് എന്നെ ഓര്‍മ്മയുണ്ടോ ആവൊ എന്ന്. അയാളുടെ പേര് ഞാന്‍ പറഞ്ഞു തരാം "ഹസ്ബുള്ള" അന്ജച്ചവടി. ആ സന്തോഷം നിങ്ങളോട പങ്കു വെക്കുന്നു. ഒപ്പം കഥ മോഷണത്തെ കുറിച്ച് .. .... മോഷ്ടിക്കുന്നവര്‍ എന്നും മോഷ്ടിച്ച് കൊണ്ടേ ഇരിക്കും, നാടോടിക്കറ്റ് മുതല്‍ തുടങ്ങിയതല്ലേ ... ചൊട്ടയിലെ ശീലം ചുടല വരെ ..... എന്തായാലും പ്രതികരണം ഒന്ന് കൂടി ചൂടാക്കാംആയിരുന്നു. ഞാന്‍ ഓര്‍ക്കുന്നുണ്ട് എനിക്ക് ഒരു 10 വയസ്സുള്ളപ്പോള്‍ ഞാന്‍ മദ്രസ്സയില്‍ വൈകുന്നേരം ടൂഷനു പോകുമായിരുന്നു. ഞാനും എന്നെക്കാള്‍ 2 വയസ്സ് മുതിര്‍ന്ന ഒരു പെണ്‍കുട്ടിയും ആയിരുന്നു ക്ലാസ്സില്‍ ഉണ്ടായിരുന്നത്. ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു ആ അധ്യാപകന്‍ ആ പെണ്‍കുട്ടിയുടെ ഡ്രെസ്സിനുള്ളില്‍ കൂടി കൈ ഇടുന്നത് പലപ്പോഴും കണ്ടീട്ടുണ്ട്..പക്ഷേ എനിക്ക് അന്നൊന്നും എന്തിനാണെന്നു മനസ്സിലായിരുന്നില്ല. സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ദേശീയ ശിശുവികസന കൗണ്‍സിലിന്റേയും പുരസ്‌കാരങ്ങള്‍ നേടിയ ഒരാളാണ്‌ ഈയുള്ളവന്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇരിങ്ങാവൂരിലെ സമീര്‍ബാബു എന്ന പതിനഞ്ചുകാരനെ കാണാതായതോടെയാണ്‌ തിരൂരിന്റെ സ്വവര്‍ഗാനുരാഗ കഥകള്‍ക്ക്‌ പ്രചാരം കൈവന്നത്‌.1996 ഫിബ്രുവരിയിലായിരുന്നുവത്‌. പിന്നീട്‌ തിരിച്ചുകിട്ടി കള്ള്‌ ഷാപ്പിനരികിലെ പൊട്ടക്കിണറ്റില്‍ നിന്നും വികൃതമായൊരു മൃത്‌ദേഹം. പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌ത കരീം എന്ന പ്രതി പിന്നീട്‌ ആത്മഹത്യചെയ്‌തു. കല്‍പകഞ്ചേരി എസ്‌ ഐ ആയിരുന്ന ശഫീഖിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കരീമിന്റെ ആത്മഹത്യയോടെ അന്വേഷണം നിലച്ചു. ആക്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനം മരവിപ്പിച്ചു. കേസ്‌ അന്വേഷിച്ചിരുന്ന എസ്‌ ഐ ശഫീഖ്‌ ഒരാക്‌സിഡന്റില്‍പെട്ട്‌ ഇന്നും അബോധാവസ്ഥയിലാണ്‌. അയാള്‍ക്ക്‌ പിന്നീട്‌ ഒരിക്കലും ബോധം തിരിച്ചുകിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ ആക്‌സിഡന്റില്‍പോലും ദുരൂഹതയുള്ളതായി കേരള സാംസ്‌കാരിക വേദിയുടെ സംസ്‌ഥാന സെക്രട്ടറി വെട്ടിച്ചിറമൊയ്‌തു ആരോപിക്കുന്നു. അതോടൊപ്പം അന്ന്‌ വിവാദമായ സംഭവങ്ങളെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ തിരൂരില്‍ തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്നും ചൂണ്ടികാട്ടുന്നു. അന്നത്തെ മാഫിയ ആശീര്‍വദിച്ചാനയിച്ച പയ്യന്‍മാരെല്ലാം തന്നെയാണിന്ന്‌ തിരൂരിലെ ലഹരിവില്‍പ്പനക്കാരായും കൂട്ടികൊടുപ്പുകാരായും വാഴുന്നതെന്നും തിരൂരിലെ ഒരു സാംസ്‌കാരിക പ്രവര്‍ത്തകനും പറയുന്നു. അത്‌ശരിവെക്കുന്നു പലരും. ഇവര്‍ രംഗത്ത്‌ അവതരിപ്പിക്കുകയും ഒടുവില്‍ സ്വവര്‍ഗാനുരാഗിയായി തീരുകയും ചെയ്‌ത ഒരാളെ മലപ്പുറത്ത്‌ നിന്നും ഒരാള്‍ പരിചയപ്പെടുത്തി തന്നു. കേരള രാഷ്‌ട്രീയത്തില്‍ ഉന്നതനായ ഒരാളുടെ ഇഷ്‌ടക്കാരനാണ്‌ താനെന്ന്‌ അവന്‍ സമ്മതിക്കുന്നു. അങ്ങനെ പല പ്രമുഖര്‍ക്കും അവനോടുള്ള ഇഷ്‌ടവും വെളിപ്പെടുത്തി. മലപ്പുറം ജില്ലയുടെ വിവിധ ദിക്കുകളില്‍ നിന്ന്‌ കുട്ടികള്‍ക്കുനേരെ യുണ്ടാകുന്ന പീഡനങ്ങളെക്കുറിച്ച്‌ അടുത്തകാലത്ത്‌ കേട്ടുകൊണ്ടിരിക്കുന്നതും ശുഭകരമായ വാര്‍ത്തയല്ല. പലയിടത്തും പലരീതിയില്‍ സംഭവങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോഴും ശിക്ഷിക്കപ്പെട്ടവര്‍ ആരുമില്ല. എല്ലാ കേസുകളും അനുരഞ്‌ജനത്തിലൊടുങ്ങുന്നു. ആയിരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒന്നോ രണ്ടോ കേസ്‌ മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്‌ തിരൂര്‍ ഡി വൈ എസ്‌ പി മോഹനചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ഇരകള്‍ പരാതിക്കാരാവാത്ത കേസുകളാണിത്‌. പലര്‍ക്കും പരാതിയേയില്ല. പ്രശ്‌നം വിവാദമാകുമ്പോഴും ഗുരുതരവുമാകുമ്പോഴും മാത്രമേ വാര്‍ത്തയും കേസുമാവുന്നുള്ളൂ - അദ്ദേഹം പറയുന്നു. ചില കേസുകളില്‍ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാര്‍ക്ക്‌ കഴിയുന്നില്ലെന്ന്‌ മഞ്ചേരി ബാറിലെ അഭിഭാഷകനായ പി എ പൗരന്‍ പറയുന്നു. തെളിവുകള്‍ ശക്തമാകുന്ന കേസുകളില്‍ പ്രതികളുടെ ഭീഷണിയും ശക്തമാകുന്നു. കാളികാവില്‍ ബസ്‌കാത്തു നില്‍ക്കുകയായിരുന്ന പതിനഞ്ച്‌കാരനെ മൂന്നുപേര്‍ ചേര്‍ന്ന്‌ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലുള്ള ലോഡ്‌ജിലെ 302ാം റൂമില്‍ കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചു. മദ്യവും നിര്‍ബന്ധിപ്പിച്ച്‌ കഴിപ്പിച്ചു. രണ്ടുപേര്‍വീതം കൈക്കും കാലിനും പിടിച്ചുവെച്ചായിരുന്നു പീഡനം. എല്ലാം കഴിഞ്ഞ്‌ കരുവാരകുണ്ട്‌ പുന്നക്കാട്‌ കൊണ്ടുപോയി ഇറക്കിവിട്ടു. കാളികാവ്‌ പോലീസാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 2007 ഏപ്രില്‍ ഏഴിനായിരുന്നു സംഭവം. ഒത്തു തീര്‍പ്പിന്‌ പ്രതികള്‍ പലതവണ ശ്രമിച്ചു. വഴങ്ങാതായപ്പോള്‍ കുട്ടിയുടെ വീട്ടില്‍ നീലച്ചിത്ര സീഡി കൊണ്ടുപോയിവെച്ച്‌ പോലീസിനെകൊണ്ട്‌ റെയ്‌ഡ്‌ ചെയ്യിപ്പിച്ചാണവര്‍ വൃത്തികേടിന്റെ മറ്റൊരു പതിപ്പിനെ പ്രകാശിപ്പിച്ചത്‌. ഇതിന്റെ പിന്നില്‍ പ്രതികള്‍ തന്നെയായിരുന്നുവെന്ന്‌ അന്നത്തെ എസ്‌ ഐ എം കൃഷ്‌ണന്‍ സമ്മതിച്ചിട്ടുണ്ടെന്ന്‌ ചൂണ്ടികാട്ടി കുട്ടിയുടെ മാതാവ്‌ എസ്‌ പി ക്കു പരാതി നല്‍കി. എന്നിട്ടുപോലും പ്രതികള്‍ സ്വാധീനമുപയോഗിച്ച്‌ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ അഡ്വ പി എ പൗരന്‍ ചൂണ്ടികാട്ടുന്നു. നാലുമാസം മുമ്പ്‌ അരീക്കോടില്‍ നിന്നും ഒരു സംഭവമുണ്ടായി. രണ്ടുപേരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഒരുലോട്ടറിക്കടയും വളം ഡിപ്പോയും പൂട്ടി പോലീസ്‌ സീല്‍ചെയ്‌തു. ഒരു വസ്‌ത്രവ്യാപാരം പോലീസ്‌ അടച്ചിട്ടു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായ പയ്യനെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. സംഭവം നാട്ടില്‍ പാട്ടായതോടെ പയ്യന്‍ നാണക്കേട്‌ ഓര്‍ത്ത്‌ നാടുവിടുകയായിരുന്നു. മഞ്ചേരി ചെറുകുളത്തും പുല്‍പ്പറ്റയിലും സമാനമായ സംഭവമുണ്ടായി. പെരിന്തല്‍മണ്ണയില്‍ നിന്ന്‌ ഏഴുപേരും കൊണ്ടോട്ടിയില്‍ നിന്ന്‌ മൂന്നുപേരും മേലാറ്റൂരില്‍ നിന്ന്‌ രണ്ടുപേരും തിരൂരങ്ങാടിയില്‍ നിന്ന്‌ രണ്ടുപേരും അറസ്റ്റിലായി. എല്ലായിടത്തും ഇരകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു വിദ്യാര്‍ഥിയുടെ ദുരൂഹ മരണത്തിലും ഇത്തരം സംഘങ്ങള്‍ക്ക്‌ പങ്കുള്ളതായി സംശയമുയര്‍ന്നിരുന്നു. അന്ന്‌ പെരിന്തല്‍മണ്ണയിലേയും പരിസരത്തേയും ലോഡ്‌ജുകള്‍ പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഒരു റെയ്‌ഡോ അറസ്റ്റോ ഒന്നും പിന്നെയുണ്ടായില്ലെന്ന്‌ ഇവര്‍ക്കെതിരെ പരാതി നല്‍കിയ പാതായ്‌ക്കരയിലെ ഒരുവിദ്യാര്‍ഥിയുടെ ബന്ധുപറഞ്ഞു. കേസില്‍ ഒന്നാംപ്രതിയായിരുന്ന മുഹമ്മദ്‌ ഹനീഫയായിരുന്നു കുട്ടികളെ വലയിലാക്കിയിരുന്നത്‌. എന്തിനും ഒരുക്കമായ പതിനഞ്ചോളം കുട്ടികള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പീഡനത്തിനിരയായ ഒരു വിദ്യാര്‍ഥി പറഞ്ഞു. ഇവരുടെ ആവശ്യം കഴിഞ്ഞാല്‍ അങ്ങാടിപ്പുറത്തുള്ള പ്രതിയുടെ കോര്‍ട്ടേഴ്‌സിലോ മറ്റുലോഡ്‌ജുകളിലോ എത്തിച്ച്‌ മറ്റുള്ളവര്‍ക്ക്‌ കാഴ്‌ചവെക്കുകയായിരുന്നു പതിവ്‌. ഒരേസമയം മൂന്ന്‌ കുട്ടികളുമായി ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നവര്‍വരെ ഇവരുടെ കസ്റ്റമര്‍മാരിലുണ്ടായിരുന്നു. ഇത്രയും വലിയൊരു റാക്കറ്റിനെക്കുറിച്ച്‌ തുടരന്വേഷണമുണ്ടായില്ല എന്നത്‌ ഗുരുതരമായ വീഴ്‌ചയായാണ്‌ ചൂണ്ടികാണിക്കുന്നത്‌. എന്നാല്‍ പെരിന്തല്‍മണ്ണ പോലീസ്‌ ഈകേസ്‌ തന്നെ മറന്നിരിക്കുന്നു. അതോര്‍മിപ്പിക്കാന്‍ ആരും മുന്നോട്ട്‌ വന്നതുമില്ല. ഇത്തരത്തില്‍ ഒടുവിലെത്തേതാണ്‌ വേങ്ങരയില്‍ നിന്നും എടപ്പാളില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നും കേട്ടത്‌. വേങ്ങരയില്‍ എട്ട്‌ മാസങ്ങള്‍ക്കുമുമ്പുണ്ടായ അന്‍വര്‍ എന്നവിദ്യാര്‍ഥിയുടെ മരണവും പ്രകൃതിവിരുദ്ധ പീഡനം മൂലമായിരുന്നു. ആക്കഥ ഉടന്‍ വർത്തമാന സാംസ്കാരികമുഖം ഇത്രയും വികൃതമാണോ...? സ്വവര്‍ഗാനുരാഗികൾ നമ്മുടെ കുഞ്ഞൂങ്ങളെ കൊത്തിയെടുത്തു പറക്കുന്നതു മാതാപിതാക്കൾ അറിയുന്നില്ലേ....? കുട്ടികളെ നഷ്ടപ്പെട്ട എത്രവീട്ടുക്കാർ എന്തുകൊണ്ട് അന്വേഷണങ്ങൾക്കു മുന്നൊട്ടു വരുന്നില്ല ? കുണ്ടന്‍ പണീന്ന് പറയുന്ന പരിപാടിയല്ലേ പറഞ്ഞൊണ്ട് വരണത്. അതു പണ്ടും ഉണ്ടെന്നേ!!.. ഇമ്മക്കൊരു കട്ടന്‍ ചായയും കുണ്ടനൊരു ബിരിയാണീന്ന് കേട്ടിട്ടില്ലേ? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നോമ്പും ചെറിയ പെരുന്നാളും ബലിപെരുന്നാളും എല്ലാം കുട്ടിക്കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. നെയ്‌ച്ചോറിന്റെ ഗന്ധവും മൈലാഞ്ചിചുവപ്പും പുത്തനുടുപ്പുമായി പടികടന്നുവരുന്ന നന്മയുടെ വസന്തമായിരുന്നു. വിരല്‍തുമ്പില്‍ നിന്നും ഊര്‍ന്നുപോയെങ്കിലും ഇന്നും നഷ്‌ടബാല്യത്തിന്റെ പൂമുഖവാതില്‍ക്കല്‍ തന്നെ പായല്‍ പിടിക്കാതെ നില്‍പ്പുണ്ട്‌ ആഹ്ലാദത്തിന്റെ ആപെരുന്നാള്‍ ഓര്‍മകള്‍. വടക്കേമലബാറിലെ മുസ്‌ലിം വീടുകളില്‍ നിന്നും സിങ്കപ്പൂരിലേക്കും ബര്‍മയിലേക്കും റങ്കൂണിലേക്കുമൊക്കെ തൊഴില്‍തേടിപോയിരുന്നവര്‍ തിരികെയെത്തിയിരുന്നത്‌ നോമ്പുകാലത്തായിരുന്നു.അതുകൊണ്ടുതന്നെ കൂട്ടുകുടുംബങ്ങളുടെ ഒത്തുചേരലുകളായിരുന്നു ചെറിയപെരുന്നാള്‍. റമസാന്‍ ഇരുപത്തിഏഴാം രാവ്‌ ആകുമ്പോഴേക്കും അവരെല്ലാം മടങ്ങിയെത്തിയിട്ടുണ്ടാവും. വീടുകളില്‍ ഉത്സവ പ്രതീതിപരക്കും. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പെരുന്നാളുകള്‍ ആവേശത്തിമര്‍പ്പാകുന്നതും അതുകൊണ്ടുതന്നെയാണ്‌. ഉമ്മ എന്നൊരാള്‍ മനസിലേയില്ല. എന്നെ പ്രസവിച്ചതിന്റെ മൂന്നാംനാള്‍ മരണംകൂട്ടികൊണ്ടുപോയ ആ മുഖത്തിന്റെ ഒരുഫോട്ടോപോലും ശേഷിക്കുന്നുമില്ല. ബര്‍മയാണെന്റെ മാതൃരാജ്യം. ബഗന്‍ എന്ന ജില്ലയിലായിരുന്നു ഉമ്മയുടെ വീട്‌. രണ്ടാം ലോകമഹായുദ്ധാനന്തരം അഭയാര്‍ഥികളായപ്പോള്‍ ഉപ്പ നാട്ടിലേക്ക്‌ പോരുകയായിരുന്നു. കൂടെ ഏഴുവയസുകാരനായ ഞാനും. ഉമ്മാമയായിരുന്നു പിന്നെ എല്ലാത്തിനും. കേരളത്തെ ആദ്യമായികാണുന്നത്‌ ഏഴാം വയസ്സിലാണ്‌. മലയാളം പഠിക്കുന്നത്‌ അതില്‍പിന്നെയാണ്‌. ബര്‍മയിലെ ഭാഷമാത്രമെ അറിയുമായിരുന്നുള്ളൂ. ഉമ്മയില്ലാത്തകുട്ടി എന്നനിലയില്‍ മാത്രമല്ല ഏഴാം വയസ്സില്‍ മാത്രം കാണാന്‍ ഭാഗ്യമുണ്ടായ പേരക്കുട്ടികൂടിയായിരുന്നുവല്ലോ ഉമ്മാമക്ക്‌ ഞാന്‍. ഞാന്‍ നോമ്പെടുത്താലും ഉമ്മാമ്മ മുഴുമിക്കാന്‍ സമ്മതിക്കുമായിരുന്നില്ല. എന്നാലും ഒരുവാശിയുടെ പുറത്ത്‌ നോമ്പുപിടിക്കുമായിരുന്നു. പൂര്‍ത്തിയാക്കാന്‍ അനുവാദമുണ്ടായിരുന്നത്‌ 27ാം രാവിനുമാത്രമായിരുന്നു. അന്ന്‌ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. കൊയിലാണ്ടിയിലെ ജുമുഅത്തുപള്ളി കൂടുതല്‍ സജീവമാകും. രാവ്‌ പുലരുംവരെ പ്രാര്‍ഥനകളില്‍ മുഴകിയും ദിക്‌റുകള്‍ അധികരിപ്പിച്ചും വിശ്വാസികള്‍ പള്ളിയില്‍ തന്നെ ചെലവഴിക്കും. ഇരുപത്തി ഏഴാം രാവിന്‌ പള്ളിയില്‍ പ്രത്യേക ചടങ്ങുതന്നെയുണ്ടായിരുന്നു. ഓത്തിന്‌ പോവുക എന്നാണ്‌ പറയുക. നാട്ടുകാരണവന്‍മാരും മുത്തവല്ലിമാരും നാട്ടിലെ പ്രധാനികളുമെല്ലാം ചേര്‍ന്ന്‌ പള്ളിയിലെ മുസ്‌ലിയാര്‍ക്കും മൊല്ലാക്കക്കും മറ്റും നല്‍കേണ്ട പെരുന്നാള്‍ ഹദിയ പിരിച്ചെടുക്കുന്നത്‌ അന്നാണ്‌. ഓരോ വീട്ടുകാര്‍ ഇത്രതുക നല്‍കണമെന്ന്‌ എല്ലാവരും കൂടി തീരുമാനിക്കും. അന്ന്‌ പള്ളിയില്‍ ചീരണി വിതരണം ചെയ്യും. മധുരപലഹാരങ്ങളും അരിയുണ്ടയുമുണ്ടാകും. അരിയുണ്ടകൊണ്ട്‌ കുട്ടികള്‍ എറിഞ്ഞ്‌കളിക്കും. എറിയുന്നത്‌ കൊള്ളുന്നത്‌ പതിവായി ഞാനായിരുന്നു. കാരണം ഞാന്‍ അവര്‍ക്കിടയില്‍ വിഭിന്നനായിരുന്നുവല്ലോ. അവര്‍ക്ക്‌ പരിചിതമല്ലാത്ത ഒരുമുഖവുമായി വന്ന എന്നെ എറിഞ്ഞും പിച്ചിയും മാന്തിയുമൊക്കെ വേദനിപ്പിക്കുന്നതിലും പരിഹസിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു ചിലമുതിര്‍ന്ന കുട്ടികള്‍. എന്നാലും 27ാം രാവിന്‌ പള്ളിയിലെ ഒത്തുചേരലിലും ചീരണിവിതരണത്തിലും ദിക്‌റിലുമൊക്കെ പങ്കെടുക്കുന്നതില്‍ മുടക്കം വരുത്തിയിരുന്നില്ല. മാസപ്പിറവി കാണുന്ന ദിവസമാണ്‌ പെരുന്നാള്‍ ഓര്‍മയിലെ മറ്റൊരപൂര്‍വ ദിനം. അമ്പിളിക്കീറ്‌ മാനത്ത്‌ ദൃശ്യമാകണം. അത്‌ വിശ്വാസ യോഗ്യമെന്ന്‌ ബോധ്യമായാല്‍ ഖാസിമാര്‍ പെരുനാളുറപ്പിക്കും. ഉടനെപെരുന്നാള്‍ നിലാവ്‌ തെളിഞ്ഞതിന്റെ വിളംബരം മുഴക്കി പള്ളിയിലെ നകാര മുഴങ്ങും. അതോടെയാണ്‌ ആഹ്ലാദം ആഘോഷത്തോളമുയരുന്നത്‌. എന്നാല്‍ കുട്ടിക്കാലത്ത്‌ മാസപ്പിറവി സംബന്ധിച്ച അനിശ്ചിതത്വവും അവ്യക്തതയും മൂലം വേദനിപ്പിക്കുന്ന ചില അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. അന്ന്‌ വൈദ്യുതി വിളക്കുകളില്ല. സാധാരണ നിലയില്‍ കടകള്‍ വൈകുന്നേരം ഏഴുമണിയോടെ അടക്കും. എന്നാല്‍ പെരുന്നാല്‍ തലേന്ന്‌ നേരംപുലരുംവരെ അവ തുറന്നിരിക്കും. കുട്ടികള്‍ക്ക്‌ പോലും ഉറക്കമില്ലാത്ത രാവാണത്‌. പലചരക്ക്‌ കടയും തുണിപ്പീടികയും ടൈലര്‍ കടയും ബാര്‍ബര്‍ഷോപ്പും എല്ലാം നിറഞ്ഞ്‌ കവിയും. ആണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പുത്തനുടുപ്പ്‌ ലഭിക്കുന്നത്‌ അന്നാണ്‌.എണ്ണയും സോപ്പും ഒക്കെചേര്‍ത്ത്‌ ആര്‍ഭാഡമായി പലരുംകുളിക്കുന്നത്‌ അന്നാണ്‌. ഈ ആള്‍ക്കൂട്ടത്തിനിടയിലൂടെ തുള്ളിച്ചാടി കളിക്കുന്നതില്‍ പ്രത്യേക ലഹരിതന്നെയുണ്ടായിരുന്നു. ഒരിക്കല്‍ മാസപ്പിറവി സംബന്ധിച്ച വിവരങ്ങളറിയാനുള്ള കാത്തിരിപ്പുമായി കൊയിലാണ്ടി ജുമുഅത്ത്‌ പള്ളിക്കുമുമ്പില്‍ തടിച്ചുകൂടി നില്‍ക്കുകയായിരുന്നു വലിയൊരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ കുട്ടികളായ ഞങ്ങളുമുണ്ട്‌. അറവുകാര്‍ക്കും പണിതുടങ്ങണമെങ്കില്‍ മാസപ്പിറവി സംബന്ധിച്ച അറിയിപ്പ്‌ കിട്ടണം. അന്ന്‌ വിവരം ലഭിക്കാന്‍ താമസിച്ചുപോയി. സാധാരണ ഫോണ്‍വഴിയാണ്‌ വിദൂരങ്ങളില്‍ കണ്ട ചന്ദ്രക്കലയെക്കുറിച്ചുള്ള വിവരം ലഭിക്കുക. അന്ന്‌ മൊയ്‌തീന്‍ പള്ളിയില്‍ നിന്നാണ്‌ മാസപ്പിറവി കണ്ടതിന്റെ വിവരം വന്നത്‌. അവിടെ പെരുന്നാളാണെന്ന്‌ ഖാസി ഉറപ്പിച്ചു. അതിന്റെ ആഹ്ലാദം നകാരമുട്ടി അവര്‍ നാടിനെ അറിയിച്ചു. തൊട്ടടുത്ത്‌ തന്നെയുള്ള ജുമുഅത്ത്‌ പള്ളിക്കാര്‍ക്ക്‌ അത്‌ സ്വീകാര്യമായില്ല. അവരെ അറിയിക്കുകയും ഏകകണ്‌ഠമായി ഉറപ്പിക്കുകയും ചെയ്യേണ്ടതിന്‌ പകരം ഏകപക്ഷീയമായി പെരുന്നാള്‍ ഉറപ്പിച്ചപ്പോള്‍ ഇവരതിനെ തിരസ്‌ക്കരിച്ചു. പള്ളിയില്‍ ആകാംക്ഷയോടെ കൂടി നില്‍ക്കുന്നവരോടായി ഖാസി പ്രഖ്യാപിച്ചു. നമുക്ക്‌ നാളെ നോമ്പാണ്‌. നിങ്ങളെല്ലാവരും വീടുകളില്‍ പോയി ഉറങ്ങിക്കോളീന്‍. അത്താഴവും കഴിച്ച്‌ നോമ്പുമെടുത്തോളീന്‍... കുട്ടികളായ ഞങ്ങളെ ആ സംഭവം നിരാശരാക്കി. മറ്റൊരുകാരണം കൂടിയുണ്ടതിന്‌. ഞാന്‍ ബാപ്പ രണ്ടാമത്‌ വിവാഹം കഴിച്ച എളാമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. ബാപ്പ ജുമുഅത്ത്‌ പള്ളിക്കാരുടെ ഭാഗക്കാരനായിരുന്നു. എന്നാല്‍ എളാമ്മയുടെ വീട്ടുകാരാവട്ടെ മൊയ്‌തീന്‍പള്ളിക്കാരുടെ പക്ഷവും. ഒരേ വീട്ടില്‍ നോമ്പുകാരും പെരുന്നാള്‍ ആഘോഷിക്കുന്നവരുമുണ്ടായി. കൊയിലാണ്ടിയിലെ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന പഴയ മുസ്‌ലിം തറവാടുകളില്‍ ഒന്നായിരുന്നുവത്‌. നിറയെ ആളുകള്‍, കുട്ടികളുടെ ബഹളങ്ങള്‍. അവര്‍ക്ക്‌ കാരണവന്‍മാരും മറ്റും പെരുന്നാള്‍പണം കൊടുക്കുന്നു. പടക്കംപൊട്ടിച്ചും പൂത്തിരികത്തിച്ചും നെയ്‌ച്ചോറ്‌ കഴിച്ചും അവര്‍ ആഹ്ലാദിക്കുന്നത്‌ നോമ്പുകാരനായി വേദനയോടെ നോക്കിനില്‍ക്കേണ്ടി വന്നു. അന്ന്‌ പെരുന്നാളാഘോഷിച്ച എളാമ്മ തന്നെ എനിക്കും ബാപ്പക്കും നോമ്പുതുറക്കുള്ള വിഭവങ്ങളും ഒരുക്കിതന്നു. അടുത്ത ദിവസമായിരുന്നു ഞങ്ങളുടെ പെരുന്നാള്‍. എന്നാല്‍ അന്ന്‌ എനിക്കൊപ്പം ആഹ്ലാദിക്കാനും ആഘോഷിക്കാനും കൂട്ടകാരെയൊന്നും ലഭിക്കാത്തത്‌ അതിലും വലിയ വേദനയായിരുന്നു. ഉമ്മാമ്മയുടെ മരണശേഷമാണ്‌ ആ വീട്ടിലേക്ക്‌ താമസം മാറ്റിയത്‌. അവരുടെ മരണം എന്നെ ശരിക്കും വേദനിപ്പിച്ചു. ഉറ്റപ്പെടലിന്റെ അനാഥത്വം എന്താണെന്ന്‌ ശരിക്കുമറിഞ്ഞു. എളാമ്മയുടെ വീട്ടില്‍ ഒരനാഥനെ പോലെയായിരുന്നു പിന്നെ കഴിഞ്ഞുകൂടിയിരുന്നത്‌. പെരുനാളിന്‌ പടക്കപൈസ തരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എളാമ്മയുടെ വീട്ടിലെ കാരണവര്‍ എന്നെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. എല്ലാകുട്ടികള്‍ക്കും അദ്ദേഹം പെരുന്നാള്‍ പണം കൊടുക്കുമ്പോള്‍ ഞാനും അവിടെയുണ്ടെന്ന ചിന്ത അവര്‍ക്കൊന്നും ഉണ്ടായിരുന്നില്ല.വല്ലപ്പോഴും ഉപ്പവരുമ്പോള്‍ മാത്രമാണ്‌ അല്‍പ്പമെങ്കിലും ആശ്വാസമായിരുന്നത്‌. കുട്ടിക്കാലത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ എനിക്ക്‌ സമീപ്പിക്കാനും ആരുമുണ്ടായിരുന്നില്ല. വീട്ടുകോലായിയിലെ സൈഡിലെ ഒരുമുറിയിലായിരുന്നു എന്റെ കിടപ്പ്‌. തികച്ചും അന്യനായി ആ വലിയ വീട്ടില്‍ കഴിഞ്ഞുകൂടിയ ഒറ്റപ്പെടലില്‍ നിന്നാണ്‌ എന്റെ എഴുത്തിന്‌ തുണയായ ഊര്‍ജം സംഭരിക്കാനായത്‌. ഒരേ വീട്ടില്‍ നോമ്പും പെരുനാളും കടന്നുവന്ന മറ്റൊരുദിനം കൂടി കുട്ടിക്കാലത്ത്‌ തന്നെയുണ്ടായിട്ടുണ്ട്‌. സ്വന്തമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതാരോടും പറഞ്ഞിരുന്നില്ല. എല്ലാം ഉള്ളില്‍ ഒതുക്കും. എന്നാല്‍ ഒരുപെരുന്നാള്‍ കാലത്ത്‌ ഞങ്ങള്‍ കൂട്ടുകാരെല്ലാം ഒരു തീരുമാനമെടുത്തു. എല്ലാവര്‍ക്കും ബുസൂരിസൂട്ട്‌(സഫാരി സൂട്ട്‌) അടിക്കണമെന്ന്‌. അന്ന്‌ റങ്കൂണില്‍ നിന്നുള്ള ബാപ്പയുടെ മണിയോര്‍ഡര്‍ വരാന്‍ വൈകി. രാമുണ്ണികുട്ടിയുടെ ടൈലര്‍കടയില്‍ തുന്നിവെച്ച ഉടുപ്പ്‌ വാങ്ങാന്‍ യാതൊരു നിവൃത്തിയുമില്ല. എന്തുചെയ്യും...? കാര്യം രാമുണ്ണികുട്ടിക്കുമറിയാം. അത്‌കൊണ്ട്‌ അയാള്‍ ഉദാരനായി. പൈസ പിന്നീട്‌ തന്നാല്‍മതിയെന്ന ഉപാധിയോടെ ബുസൂരിസൂട്ട്‌ തന്നു. എന്നാല്‍ പറഞ്ഞ അവധിതെറ്റിയിട്ടും രാമുണ്ണിക്കുട്ടിയുടെ കടം വീട്ടാനെനിക്കായില്ല. അയാളെ ഒളിച്ചും പതുങ്ങിയും നടക്കേണ്ടിവന്നു കുറെനാള്‍. ഇന്നും ആ കടം വീട്ടിയിട്ടില്ല. എങ്കിലും ആ പണം വേണ്ടെന്ന്‌ വെച്ച്‌ കൂടുതല്‍ ഉദാരനാവാനും വീണ്ടും തുണിതൈക്കാന്‍ തന്റെയടുക്കല്‍ തന്നെ കൊണ്ടുതരണമെന്നും ആവശ്യപ്പെടുകയായിരുന്നു രാമുണ്ണികുട്ടി. പെരുന്നാളിന്റെ കുട്ടിക്കാല സ്‌മൃതികളില്‍ പൂത്തു തളിര്‍ത്ത വര്‍ണശബളിമയുള്ള ചിത്രം പള്ളിയില്‍ നിന്ന്‌ ഖുതുബക്കുശേഷമുള്ള തക്‌ബീര്‍ ചുറ്റലാണ്‌. ഖാസി ഖുതുബ വേഷത്തില്‍ തന്നെ മുമ്പേയുണ്ടാകും. കാരണവന്‍മാരും മുതവല്ലിമാരും നാട്ടുകാരും കുട്ടികളും അവരെ അനുഗമിക്കും. ഉറക്കെ തക്‌ബീര്‍ മുഴക്കി തുടങ്ങുന്നു ആയാത്ര. താഴങ്ങാടി മഖാം, വലിയ സീതിതങ്ങള്‍ മഖാം, തുടങ്ങി പ്രദേശത്തെ പ്രധാന മഖാമുകളില്‍ സിയാറത്ത്‌ നടത്തിയ ശേഷമാണ്‌ ആളുകള്‍ വീടുകളിലേക്ക്‌ മടങ്ങുക. അവിടെയും മൊയ്‌തീന്‍പള്ളിക്കാരും ജുമുഅത്ത്‌ പള്ളിക്കാരും അഭിപ്രായ ഭിന്നതയുള്ളത്‌ കൊണ്ട്‌ ഇരുകൂട്ടര്‍ക്കും രണ്ടുവഴിയിലൂടെയായിരുന്നു യാത്ര. ഒരുവിഭാഗം പോകുന്ന മഖാമുകള്‍ മറ്റുള്ളവര്‍ക്ക്‌ നിഷിദ്ധമായിരുന്നു. ഈ സിയാറത്തും തഖ്‌ബീര്‍ ചൊല്ലിയുള്ള യാത്രയും ഇന്നില്ല. അന്ന്‌ ഒരുവിഭാഗത്തിന്‌ തങ്ങളുടെ ശക്തി തെളിയിക്കുന്നതിനുള്ള അവസരമായിരുന്നു ഇത്‌. വലിയ പെരുന്നാളിന്‌ കയ്യെഴുത്ത്‌ ആഘോഷമുണ്ടാകും. പള്ളിയുടേയും മഹല്ലിന്റെയും പ്രതാപം കാണിക്കുന്ന തരത്തിലായിരുന്നു ഈ ആഘോഷങ്ങള്‍. ഇന്നത്തെ വിദ്യാരംഭത്തിനു തുല്യമായിരുന്ന അതൊരു വാര്‍ഷിക ദിനമായിരുന്നു. പിറ്റേന്ന്‌ കുട്ടികള്‍ക്ക്‌ ഗുരുവിന്റെ വീട്ടില്‍ നിന്ന്‌ ഭക്ഷണം കൊടുക്കും. ഇതും മഹല്ലുകളില്‍ സംഘടിപ്പിച്ചിരുന്നതായിരുന്നു. എന്നാല്‍ നന്മയിലധിഷ്‌ടിതമായ പഴമയുടെ ഈ ആചാരങ്ങളെല്ലാം ഇന്ന്‌ തിരസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. അവയൊക്കെ പുനര്‍ജനിച്ചിരുന്നുവെങ്കില്‍ എന്ന്‌ വെറുതെ മോഹിച്ചുപോകുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : യേശുനാഥന്റെന തിരുപ്പിറവി ധന്യമാക്കിയ ബത്ലേഹെമിലൂടെയും ചരിത്ര നഗരമായ ജെറുസലെമിലൂടെയും , കുരിശിന്റെ വഴിയിലൂടെയുള്ള ഈ യാത്ര സഫലമാകട്ടെയെന്നു പ്രാർത്ഥനയോടെ .... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശാലോമിന്റെ ആത്മീയ ദർശ്ശനം ഉൾകൊണ്ട് പ്രാർത്ഥന ചൈതന്യത്തിൽ തീർത്ഥാടനം സംഘടിപ്പിക്കുന്ന കണ്ടിരിക്കൽ ട്രാവൽസ് ലിങ്ക്സ് ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ഞാൻ സന്തുഷ്ടനാണ് . ഒരു ടൂർ ഓപ്പറേറ്റർ എന്ന നിലയിൽ ബിസിനസ് വശങ്ങളും ദൈവീക ശുശ്രൂഷയെന്ന നിലയിൽ ആത്മീയ വശങ്ങളും സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ തീർത്ഥാടനങ്ങൾ അനേകർക്ക് അനുഗ്രഹമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Home/Life Style/Health & Fitness/പുരുഷന്മാർ ശ്രദ്ധിക്കുക; ലൈംഗിക അവയവത്തിന് ദോഷകരമാകുന്ന 10 ശീലങ്ങൾ ഇവയാണ് പുരുഷന്മാരുടെ പല ശീലങ്ങളും അവരുടെ ആരോഗ്യത്തെ തന്നെയാണ് ബാധിക്കുന്നത്. എന്നാൽ ചില ശീലങ്ങൾ അവരുടെ ലൈംഗിക അവയവത്തിനെത്തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ മാറ്റപ്പെടേണ്ട ശീലങ്ങൾ എന്തെല്ലമെന്ന് നോക്കാം. ഇത്‌ നിങ്ങളുടെ ആരോഗ്യകരമായ ലൈംഗിക ശേഷി ഇല്ലാതാക്കും. ക്രമത്തിൽ കൂടുതൽ മദ്യം ഉള്ളിൽ ചെന്നാൽ അത്‌ ഒരു വിഷമായി പ്രവർത്തിക്കുകയും, നിങ്ങളുടെ ലൈംഗിക ശേഷി എന്നന്നേയ്ക്കുമായി നഷ്ടമാകുവാൻ കാരണമാകുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയാണ് ഇതിനൊരു പരിഹാരം. ലൈംഗിക ഉത്തേജനത്തിന് കാലതാമസം ഉണ്ടാകുന്നതിന് അന്തരീകവും ബാഹ്യവുമായ കാരണങ്ങൾ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്‌. ഇതിന്റെ പരിഹാരത്തിനായി ഉപയോഗിച്ച്‌ വരുന്ന മരുന്നുകൾ ചിലർക്ക്‌ ലൈംഗികമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും. മാത്രമല്ല മരുന്നുകൾ മാറി മാറി ഉപയോഗിക്കുന്നതും ശരിയായ രീതി അല്ല. സമയം എടുത്തുള്ള ഉത്തേജനം സ്വയംഭോഗ സമയത്ത്‌ ഉണ്ടാകാതിരിക്കുകയും എന്നാൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അനുഭവപ്പെടുകയും ചെയ്താൽ ഇതൊരു മാനസിക പ്രശ്നമായിരിക്കാം. അമിത ഉൽകണ്ഠ, മാസീകപിരിമുറുക്കം, വിഷാദം തുടങ്ങിയവ ജീവിതത്തിലെ എല്ലാ അവസ്ഥകളെയും ദോഷകരമായി ബാധിക്കും, അതിനാൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഇക്കാര്യത്തിൽ ഉത്തമം. ഭൂരിപക്ഷം പുരുഷന്മാരും അഭിമുഖീകരിക്കുന ഒരു പ്രശ്നമാണിത്‌. ഇടയ്ക്കിടക്ക്‌ ഇങ്ങനെ സംഭവിക്കുന്നത്‌ അവരിൽ നിരാശ ഉളവാക്കും. പക്ഷേ ഇത്‌ പരിഹരിക്കാൻ കഴിയുന്ന പ്രശ്നം ആണ്. ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ്‌ സ്വയം ഭോഗം ചെയ്യുന്നത്‌ ഗുണം ചെയ്യും. കൂടാതെ തീവ്രപ്രതികരണം ഉണ്ടാകുമ്പോൾ നിരോധന ഉറ ഉപയോഗിക്കുകയും ചെറിയ ഇടവേള നൽകിയുള്ള രീതികൾ പരീക്ഷിക്കുന്നതും ഇതിനൊരു പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നുണ്ട്‌. എന്നാൽ ഇതൊരു ഗുരുതര പ്രശ്നമായി മാറിയിട്ടുണ്ടെങ്കിൽ ഒരു വൈദ്യ പരിശോധന അനിവാര്യമായിരിക്കും. ലിംഗോദ്ധാരണ സമയത്ത്‌ ലിംഗത്തിനുണ്ടാകുന്ന ചെറിയ വളവ്‌ പൊതുവായ ശാരീരിക ഘടന കൊണ്ടാണ്. ‘ആരും പൂർണ്ണരല്ല’ എന്ന പഴമൊഴി ഇവിടെ പ്രസക്തം. ലൈംഗിക ബന്ധത്തിന്റെ അവസാനഘട്ടത്തിൽ രക്തക്കുഴലുകൾ വികസിക്കുകയും തുറക്കുകയും ചെയുന്നതിലൂടെ രക്തം ധമനികളിലേയ്ക്ക്‌ കുതിച്ചെത്തും; ഈ അവസരത്തിൽ രക്ത പ്രവാഹം ഈ വളവിൽ തടസ്സപ്പെടുകയും ആ മർദ്ദത്തിൽ ലിംഗോദ്ധാരണം നടക്കുകയുമാണ് ചെയ്യുന്നത്‌. നിങ്ങളുടെ ലൈംഗീക അവയവത്തിന്റെ വളവ്‌ അതിനടിയിലുള്ള തൊലിയുടെ സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലിംഗത്തിനടിയിൽ കാണുന്ന ഈ ചർമ്മഭാഗം (Crus) പലരിലും വ്യതസ്ഥമായിരിക്കാം. നീളം കുറഞ്ഞ ചർമ്മഭാഗമുള്ള പുരുഷന്മാരുടെ ലിംഗം സാധരണയായി ഉദ്ധാരണ സമയത്ത്‌ താഴേയ്ക്ക്‌ നിവർന്ന് നിൽക്കുന്നതായും, നീളമുള്ള ചർമ്മഭാഗമുള്ളവരിൽ ലിംഗം ഉദ്ധാരണസമയത്ത്‌ മുകളിലേയ്ക്ക്‌ നിവർന്ന് നേർരേഖയിൽ കാണപ്പെടുകയും ചെയ്യും. ചിലപ്പോൾ ലിംഗം ഇടത്തേയ്ക്കും വലത്തേയ്ക്കും വളഞ്ഞ്‌ നിൽക്കുന്നതായും പറയപ്പെടുന്നു, പക്ഷേ ഇതെല്ലാം സാധാരണമായ, പ്രശ്നങ്ങൾ ഇല്ലാത്ത രീതികളാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കരുത്തുറ്റ സംഘടനാ മികവിന്റെ വിജയഭേരി മുഴക്കി 2020 ഫോമ കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ ഫോമാ പ്രവര്‍ത്തകരും ഡാലസ് നഗരവും സജ്ജമായിക്കഴിഞ്ഞു. * ലോകമാസകലം പടര്‍ന്നുകിടക്കുന്ന പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് യുവതലമുറയ്ക്ക് മാതൃഭൂമിയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യും. * ചിന്തകളിലും കാഴ്ചപ്പാടുകളിലും ബൗദ്ധികമായ വഴികളിലൂടെ സഞ്ചരിച്ച് ഫോമ എന്ന ബ്രഹത്തായ സംഘടനയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കും. * ദേശത്തിന്റെ കെടാവിളക്കുകളായി നിലകൊള്ളുന്ന അംഗസംഘടനകള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കും. * 'ഗ്രാന്റ് ഫിനാലേ'കള്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നാഷണല്‍ കമ്മിറ്റിയുമായി സഹകരിച്ച് വിപുലമായി നടത്തും. * ബോട്ട് ക്ലബ്, അന്തര്‍ദേശീയ വടംവലി മത്സരം, വോളിബോള്‍ ക്ലബ്, ക്രിക്കറ്റ് ക്ലബ് തുടങ്ങിയ വിവിധ കലാമാമാങ്കങ്ങളെ പരിപോഷിപ്പിക്കും. കായിക പ്രതിഭകളെ അവാര്‍ഡ് നല്‍കി ആദരിക്കും. * അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ നേതൃനിരയെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കും. തത്പരരായ യുവതീ യുവാക്കളെ ആയതിലേക്ക് ക്ഷണിക്കും. * വിസാ ക്യാമ്പുകള്‍, അനുബന്ധമായ പാസ്‌പോര്‍ട്ട് ഇഷ്യൂകള്‍ ഇവയ്ക്ക് മുന്തിയ പരിഗണന നല്‍കും. പ്രവാസി പ്രൊട്ടക്ഷന്‍ പദ്ധതി ഊര്‍ജിമാക്കും. * അമിത വരാത്ത രീതിയില്‍ കണ്‍വന്‍ഷന്‍ ചെലവുകള്‍ ക്രമപ്പെടുത്തും. അതുവഴി കുറഞ്ഞ ചെലവില്‍ കണ്‍വന്‍ഷന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരം നല്‍കും. * പുറംലോകത്തേക്കുള്ള വാതായനമായ ചാനലുകളേയും വാര്‍ത്താ മാധ്യമങ്ങളേയും ആദരിക്കും. അവരുമായി സഹകരിച്ച് കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യും. അതിനു വിവിധ സ്റ്റേറ്റുകളില്‍ നിന്നും വിപുലമായി റിപ്പോര്‍ട്ടര്‍മാരെ നിയമിക്കും. * ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആതുരസേവകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. കിഡ്‌നി ഫൗണ്ടേഷന്‍, ക്യാന്‍സര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സുസജ്ജമാക്കും ഇ മലയാളം ഭാഷാസ്നേഹി സ്വന്തം മക്കളെ ഇ ഭൂമിയിലെ ഏതെങ്കിലും മലയാളം മീഡിയം സ്കൂളിൽ പഠിപ്പിച്ചു വളർത്തിയിട്ടുണ്ടോ! എന്നിട്ടു വന്നു പ്രതികരിച്ചാൽ പോരായോ? അമേരിക്കയിലെ എഴുത്തുകാരോട് മാത്രമല്ല, മലയാള ഭാഷയോടും സാഹിത്യത്തോടും ഫോമാ തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. അമേരിക്കൻ മലയാളി ദേശീയ സംഘടനകൾ ഇവിടത്തെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും വളരാനും വേദി ഒരുക്കിയില്ലെങ്കിൽ പിന്നെ ആരാണ് അത് ചെയ്യുക? സാഹിത്യകാരന്മാരെയും പത്രപ്രവർത്തകരെയും ആദരിക്കും എന്ന് ഇവിടെ കുറിച്ച് കണ്ടതിൽസന്തോഷം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചി: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ... കൊച്ചി: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുറത്തിറങ്ങിയ വേട്ടയാണ് അവസാന ചിത്രം. 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആണ് രാജേഷ് പിള്ളയുടെ ശ്രദ്ധേയമായ ചിത്രം. അമല പോളും നിവിനും ഒന്നിച്ച മിലിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2005 ല്‍ ഇറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആണ് ആദ്യ ചിത്രം. സംസ്‌കാരം നാളെ 10.30 ന് രവിപുരം ശ്മശാനത്തില്‍ നടക്കും. നാളെ രാവിലെ 8.30 മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തില്‍ വെക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ധൈര്യശാലിയായ പെണ്‍കുട്ടിയാണ് ഓവിയ എന്നും ഓവിയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു ട്വീറ്റ് ആത്മഹത്യാ ശ്രമത്തിൽ നടൻ കമലഹാസനെതിരെയും ബിഗ് ബോസ് നിർമാതാക്കൾക്കുമെതിരെ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷകനായ എസ്.എസ്. ബാലാജി. തിരസ്കരണത്തെ താങ്ങാനുള്ള കെൽപ്പ് പുരുഷനില്ലെന്ന് കങ്കണ | men don’t handle rejection well, says kangana ranaut - Malyalam Samayam <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഏത് മേഖലയിലായാലും പിന്തള്ളപ്പെടുന്നതിനെ നേരിടാൻ പുരുഷന് കെൽപ്പില്ലെന്നും സ്ത്രീകളാണ് അക്കാര്യത്തിൽ മികച്ചതെന്നും ബോളിവുഡ് നടി കങ്കണ റണൌട്ട്. ജീവിതത്തിൻ്റെ പലഘട്ടങ്ങളിലായി പലരത്തിലുള്ള അവഗണനകളും പ്രതികരണങ്ങളും നേരിട്ടിട്ടുള്ളവരാണ് സ്ത്രീകൾ. അത് അവരെ പല ഘട്ടങ്ങളിലും rejection നെ ശരിയായ മാനസികാവസ്ഥയോടെ സ്വീകരിക്കാൻ സഹായിക്കുമെന്നും കങ്കണ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി സ്വല്ല ള്ളാഹു അലൈഹി വസല്ലം അള്ളാഹുവിന്റെ റസൂലാണ്. സത്യപ്രബോധന ദൌത്യവുമായി അള്ളാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തയച്ചു. നബി സ്വല്ല ള്ളാഹു അലൈഹി വസല്ലം ദീൻ എന്ന നിലയിൽ പഠിപ്പിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ നിസ്സങ്കോചം സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുകയെന്നത് ഒരു മുസ്ലിമിനെ സംബന്ധിഛെടത്തോളം അനിവാര്യമാണ്, അനുപേക്ഷണീയമാണ്. അദ്ദേഹത്തെ റസൂലായി സാക്ഷ്യം വഹിക്കുകയെന്നതിന്റെ പൊരുൾ അതാണ്‌. ഏതൊരാളും തന്റെ യുക്തിക്ക് ഉൾക്കൊള്ളാൻ പ്രയാസമാണെങ്കിൽ പോലും, പ്രമാണങ്ങളിൽ, അഥവാ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും സ്ഥിരപ്പെട്ടു വന്നതിനെ സ്വീകരിക്കാൻ ബാധ്യസ്ഥനാണ്. അതാണ്‌ പ്രമാണങ്ങൾ അംഗീകരിക്കുന്നുവെന്നു പറയുന്നതിന്റെ താൽപര്യം. മുസ്ലിം ഉമ്മത്ത്‌, ഖുർആൻ കഴിഞ്ഞാൽ വിശ്വാസയോഗ്യമെന്ന് പരക്കെ അംഗീകരിച്ച രണ്ടു ഗ്രന്ധങ്ങളാണ് സ്വഹീഹുൽ ബുഖാരിയും സ്വഹീഹ് മുസ്ലിമും. അഹ് ലുസുന്നത്തിന്റെ അതികായന്മാരായ ഉലമാക്കൾ ഈ രണ്ടു ഗ്രന്ഥങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയ നിരൂപണങ്ങൾ ചരിത്ര ഗ്രന്ഥങ്ങളിൽ വിശ്രുതമാണ്. ബുഖാരിയിലോ മുസ്ലിമിലോ രിവായത്ത് ചെയ്യപ്പെട്ട ഹദീസുകൾ സനദ് (നിവേദക പരമ്പര- പോലും പരിശോധിക്കാതെ സ്വീകരിക്കാമെന്നു, പ്രമുഖരായ പല മുഹദ്ദിസുകളും രേഖപ്പെടുത്തിയെങ്കിൽ, മുസ്ലിം ഉമ്മത്ത്‌ അവയ്ക്ക് നൽകിയ ആധികാരികതയെയാണ് അടയാളപ്പെടുത്തുന്നത്. അഹ് ലുസുന്നത്തിന്റെ പ്രാമാണിക ഉലമാക്കളിൽ പ്രഥമഗണനീയനായ ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു. ليس تحت أديم السماء كتاب أصح من البخاري ومسلم بعد القرآن مجموع الفتاوى 74/18ഖുർആൻ കഴിഞ്ഞാൽ, ബുഖാരി, മുസ്ലിം എന്നിവയോളം അവക്രമായ മറ്റൊരു ഗ്രന്ഥം ഭൂമുഖത്തില്ല. ഈ രണ്ടു ഗ്രന്ഥങ്ങളുടെയും സ്വീകാര്യതയിലും, അതിലെ ഹദീസുകൾ കൊണ്ട് അമൽ ചെയ്യുന്നതിലെ അനിവാര്യതയിലും മുസ്ലിം ഉമ്മത്തിൽ ഇജ്മാഉ ഉണ്ടായിട്ടുണ്ട്. അഹ് ലുസുന്നത്തിന്റെ സുസമ്മതരും, തലയെടുപ്പുള്ളവരുമായ അഇമ്മത്തിന്റെ മുകളിലെ ഉദ്ധരണികൾ തട്ടിക്കളയാൻ, അവരുടെ സമകാലികരോ, പിൽകാലക്കാരോ ആയ ഒരാൾക്കും കഴിയില്ല. അവർ എത്ര മഹാന്മാർ ആണെങ്കിലും. കാരണം, ഇവർ, ഹദീസുകളിൽ അഗാധമായ പാണ്ടിത്യമുള്ളവരും, ഇൽമുൽ ഹദീസെന്ന വിജ്ഞാന ശാസ്ത്രത്തിൽ അങ്ങേയറ്റം അവഗാഹമുള്ളവരുമാണ്. ഇവരുടെ വാക്കുകൾക്കും, വിലയിരുത്തലുകൾക്കും അനിഷേധ്യ സ്ഥാനവും മഹോന്നതമായ ആശയവുമുണ്ട്. ഹദീസിനെക്കുറിച്ചും, അതിന്റെ പരമ്പരയെക്കുറിച്ചും, രിജാലീങ്ങളെക്കുറിച്ചും ആധികാരികമായി പറയാൻ യോഗ്യരായ അവരുടെ നിലപാടുകളെ ആനുകാലികർ ഖണ്ടിക്കുന്നത് അന്യായവും, നീതീകരിക്കാൻ കഴിയാത്ത അപരാധവുമാണ്. ഇമാം ദാറഖുത്വ് നീ തന്റെ الاستدراكات والتتبع എന്ന ഗ്രന്ഥത്തിൽ ബുഖാരിയിൽ നിന്നും, മുസ്ലിമിൽ നിന്നുമായി ഇരുനൂറോളം ഹദീസുകളെ വിമർശന വിധേയമാക്കിയിട്ടുണ്ട്. ഈ വിമർശനങ്ങളെക്കുറിച്ച് ഇമാം നവവി പറയുന്നത് കാണുക. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇവ, - ഈ വിമർശനങ്ങൾ- ഭൂരിഭാഗം വരുന്ന ഫുഖഹാക്കളുടെയും, ഉസ്വൂലി പണ്ഡിതന്മാരുടെയും മറ്റും നിലപാടുകൾക്ക് വിരുദ്ധമായ തരത്തിൽ ചില മുഹദ്ദിസുകളുടെ വളരെ ദുർബലമായ ഖാഇദകളിൽ സ്ഥാപിക്കപ്പെട്ടവയാണ്. അതിനാൽ, അതിൽ വഞ്ചിതനാകേണ്ടതില്ല. ഇമാം ദാറഖുത്വ് നി, സ്വഹീഹുൽ ബുഖാരിയിലെ ഏതാനും ഹദീസുകൾക്ക് രേഖപ്പെടുത്തിയ ഏതാണ്ടെല്ലാ വിമർശനങ്ങളെയും അൻവർ ഷാ കശ്മീരി തന്റെ فيض الباري شرح صحيح البخاري എന്ന ഗ്രന്ഥത്തിലും ഇമാം ഇബ്നു ഹജർ അസ്ഖലാനി فتح الباري യുടെ ആമുഖത്തിലും ഖണ്ടിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ, ദാറഖുത്വ് നിയുടെ നിരൂപണം നിലനിൽകാത്തതും, അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ തന്നെ ഖണ്ടനം രേഖപ്പെടുത്തിയതുമാണെന്നർതഥം. സ്വഹീഹുൽ ബുഖാരിക്കും സ്വഹീഹു മുസ്ലിമിനും മുസ്ലിം ലോകത്തുള്ള സ്ഥാനവും അതിന്റെ പ്രാധാന്യവും സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്. ഹദീസുകളിൽ, സ്വീകാര്യതയുടെ കാര്യത്തിൽ ഏറ്റവും കുറ്റമറ്റ നിവേദക പരമ്പരകളിലൂടെ രിവായത് ചെയ്യപ്പെട്ട ബുഖാരിയിലെയോ മുസ്ലിമിലെയോ ഹദീസുകൾ തള്ളിക്കളയാനോ, അതിന്റെ സ്വീകാര്യതയിൽ സംശയം പ്രകടിപ്പിക്കാനോ, ദുർബലതയാരോപിക്കാനോ ഒരാൾക്കും കഴിയില്ല. പക്ഷെ പ്രമാണങ്ങളെ, വിശിഷ്യ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന പല ഹദീസുകളും തങ്ങളുടെ ബുദ്ധിക്കു യോജിക്കാത്തതിന്റെ പേരിൽ പൌരാണികരും ആധുനികരുമായ ബിദ്അത്തിന്റെ കക്ഷികൾ നിഷേധിക്കാനും, ദുർബലതയാരോപിക്കാനും ദൃഷ്ടരായിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ ചർച്ചകൾക്കും പഠനത്തിനും വിധേയമായ ഹദീസുകളിലൊന്നാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചതുമായി ബന്ധപ്പെട്ട ഹദീസ്. സലഫുകളുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ച മുഅതസില, റാഫിദ, തുടങ്ങിയ ബിദ്അത്തിന്റെ കക്ഷികളെ പിന്തുടർന്ന് കൊണ്ട്, പരിഷ്കരണ വാദികളെന്നും നവോദ്ധാനത്തിന്റെ അപ്പോസ്തലന്മാരെന്നും അവകാശപ്പെടുന്ന, ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചു ദഅവതു നടത്തുന്നവരെന്നു വാദിക്കുന്ന ആധുനികരായ ചില ആളുകളും ഇപ്പോൾ ഈ വാദഗതി വെച്ച് പുലർത്തുന്നവരാണ്. കേരളത്തിൽ, മുജാഹിദ്-ജമാഅതു വിഭാഗങ്ങളിൽ ബഹുഭൂരിപക്ഷം ആളുകളും നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം അംഗീകരിക്കാൻ വിസമ്മതിക്കുന്നവരാണ്. ഹുസൈൻ മടവൂര് നേതൃത്വം നൽകുന്ന നദ് വത്തുൽ മുജാഹിദീൻ ഇതിൽ ബഹുദൂരം മുമ്പിലാണ്. മുജാഹിദുകളിൽ വളരെ ചെറിയ ശതമാനം ഇക്കാര്യം സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളുന്നു എന്ന കാര്യം ഞാൻ നിഷേധിക്കുന്നില്ല. വാസ്തവത്തിൽ, അഹ് ലുസ്സുന്നതിന്റെ ഉലമാക്കൾ, അഭിപ്രായാന്തരമില്ലാതെ സ്വീകരിച്ചുപോന്ന ഒരു മസ്അലയിൽ, അഹ് ലുൽ ബിദ്അയുടെ മറ പറ്റി ആരെങ്കിലും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെങ്കിൽ അത്, മുസ്ലിംകൾക്കോ ഇസ്‌ലാം ദീനിന് തന്നെയോ പ്രത്യേകിച്ചൊരു ദോഷവും വരുത്തുകയില്ല. പക്ഷെ, ശറഇയ്യായ ഇൽമു കുറഞ്ഞു വരികയും, ജഹ്ൽ കറുത്ത കരിമ്പടം പുതച്ചുറങ്ങുകയും ചെയ്യുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ, വിഷയത്തിന്റെ നിജസ്ഥിതിയറിയാൻ താൽപര്യമുള്ളവരുടെ വിനീതമായ അറിവിലേക്കായി ഇവ്വിഷയകമായി ചില കാര്യങ്ങൾ വസ്തുതാപരമായി രേഖപ്പെടുത്തട്ടെ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ദീനിന്റെ പാഠങ്ങൾ ഓരോന്നായി കണ്ടും അറിഞ്ഞും പഠിക്കുകയും, ഉൾക്കൊള്ളുകയും ചെയ്ത, നബിയുടെ പ്രത്യേക ശിക്ഷണത്തിൽ വളർന്ന ഉമ്മുൽ മുഉമിനീൻ എന്ന അപര നാമത്തിൽ വിശ്രുതയായ, മഹതി ആയിശ റദിയള്ളാഹു അൻഹയിൽ നിന്ന്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ച സംഭവം വിവരിക്കുന്ന ഹദീസ് ഇമാം ബുഖാരിയും മുസ്ലിമുമടക്കം രിവായത് ചെയ്ത മുഹദ്ദിസുകളും അവരുടെ ഗ്രന്ഥങ്ങളുമാണ് താഴെ. നബി സ്വല്ല ള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന് പറയുന്ന ഹദീസ്, ആയിഷ റദിയള്ളാഹു അന്ഹക്ക് പുറമേ, സൈദ്‌ ബിന് അർഖം റ ദി യ ള്ളാ ഹു അന്ഹുവിൽ നിന്നും മറ്റൊരു സനദി ലൂ ടെ രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഹദീസ് വേറെയും പല ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. രണ്ടു വിത്യസ്ത സനദുകളിലൂടെ വന്ന ഈ ഹദീസിനെക്കുറിച്ച് അഹ് ലുസുന്നത്തിന്റെ ആധുനികാരോ പൌരാണികരോ ആയ പ്രാമാണികരായ ഉലമാക്കളാരും വിമർശനം രേഖപ്പെടുത്തിയിട്ടില്ല. എന്നല്ല, രണ്ടു സ്വഹീഹുകളിലെയും ഏതാനും ഹദീസുകളെക്കുറിച്ച് വിമർശനം രേഖപ്പെടുത്തിയ ഇമാം ദാറഖുത്വ് നിയോ, അബു മസ്ഊദു ദിമഷ്ഖിയോ ഇബ്നു ഹസമൊ പോലും നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെക്കുറിച്ച് യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. തികച്ചും ബുദ്ധിപരമായ കാരണങ്ങളാൽ മുഅതസിലികളും, റാഫിദികളുമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹ് ആയ ഹദീസിനെ നിഷേധിച്ചത്. തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായ ഹദീസുകൾ അവർ അക്കാരണത്താൽ തന്നെ നിരാകരിക്കും. അത് എത്രമാത്രം സ്വീകാര്യയോഗ്യവും, രിവായത് ചെയ്തത് ഇമാം ബുഖാരിയോ മുസ്ലിമോ തന്നെ ആയാലും ശെരി. സുന്നത്തിനു നേരെ പുറം തിരിഞ്ഞു നിൽക്കുന്ന അഹ് ലുൽ ബിദ്അതിന്റെ നിലപാട് എക്കാലത്തും അങ്ങിനെതന്നെയാണ്. ഈ ഹദീസ് നിരാകരിക്കാൻ അവർ പറയുന്ന പ്രധാന ന്യായങ്ങളി ലൊന്നു അതിന്റെ സനദിൽ ഹിഷാം ഇബ്ൻ ഉർവ ഉണ്ട് എന്നതാണ്. ആയിഷ റദിയള്ളാഹു അൻഹയുടെ സഹോദരി അസ്മാഉ റദിയള്ളാഹു അൻഹയുടെ പൌത്രനാണ് അദ്ദേഹം. അദ്ധേഹത്തിന്റെ പിതാമാഹനാണ് സ്വഹാബിയായ സുബൈർ ബിന് അൽ അവ്വാം റദിയള്ളാഹു അൻഹു. ബുഖാരിയിലും മുസ്ലിമിലുമടക്കം നിരവധിയനവധി ഹദീസ് ഗ്രന്ധങ്ങളിലായി പരന്നു കിടക്കുന്ന നൂറു കണക്കിന് ഹദീസുകൾ രിവായത് ചെയ്ത അദ്ധേഹത്തിന്റെ മതപരമായ അറിവിനെക്കുറിച്ചോ ഹദീസ് വിജ്ഞാനീയത്തിലുള്ള ആധികാരികതയെക്കുറിച്ചോ പ്രാമാണികരായ ഒരാള് പോലും എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലായെന്നത് തന്നെ, അദ്ധേഹത്തിന്റെ സ്വീകാര്യതക്കുള്ള മതിയായ രേഖയാണ്. "അദ്ദേഹം, -ഹിഷാം - വിശ്വസ്തനും, സ്ത്രീകരണമുള്ളവനും, ധാരാളക്കണക്കിന് ഹദീസുകൾ ഉദ്ധരിച്ചയാളും, പ്രാമാണികനുമാണ്. ഹിജ്റ 145-ലാണ് അദ്ദേഹം വഫാതായത്." എന്നാൽ, യഅഖൂബു ബിന് ശൈബയെപ്പോലുള്ള ചിലർ, അവസാന കാലത്ത് അദ്ദേഹം - ഹിഷാം - ഇറാഖിൽ വന്നതിനു ശേഷം, അദ്ധേഹത്തിൽ ചില മാറ്റങ്ങൾ കാണപ്പെട്ടുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹം പറയുന്നത് കാണുക. "അദ്ദേഹം, വിശ്വസ്തനും സ്ഥിരീകരണമുള്ള ആളുമാണ്. ഇറാഖിൽ പോകുന്നതിനു മുമ്പ് ഒരാളുമദ്ധേഹത്തെ വിമർശിച്ചിട്ടില്ല. " <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : "അദ്ദേഹം, നിരുപാധികമായ നിലയിൽ തന്നെ പ്രാമാണികനാണ്. അബുൽ ഹസൻ അൽ ഖത്താൻ, അദ്ധേഹത്തെ -ഹിശാമിനെ-ക്കുറിച്ചും, സുഹൈൽ ബിന് അബീ സ്വാലിഹിനെക്കുറിച്ചും അവർക്ക് രണ്ടു പേർക്കും പരസ്പരം - കാര്യങ്ങൾ - മാറിപ്പോവുകയും ആശയക്കുഴപ്പം സംഭവിച്ചുവെന്നു പറയുകയും ചെയ്തത് കാര്യമാക്കേണ്ടതില്ല. ഹാഫിദായ -പതിനായിരം ഹദീസ് മനപാഠമുള്ള ആൾ- ഒരാൾക്ക്‌ പ്രായമാകുമ്പോൾ തന്റെ ഓർമയ്ക്ക് സംഭവിക്കുമെന്നത്‌ തീർച്ചയാണ്. യുവത്വം തുടിച്ചു നിൽക്കുമ്പോഴുള്ള ഓർമശക്തി വാർധക്യത്തിലുണ്ടാവില്ല. ഓർമപ്പിശകിൽ നിന്നും മറവിയിൽ നിന്നുമൊക്കെ മുക്തരായ ആരുമില്ല. ഈയൊരു മാറ്റം അടിസ്ഥാനപരമായി ദോഷകരമല്ലതാനും. എന്നാൽ ദോഷകരമായത് പരസ്പരം -വിഷയങ്ങൾ- ഇടകലരലാണ്. പക്ഷെ, ഹിശാമിനെ സംബന്ധിച്ചേടത്തോളം ആ ഇടകലരൽ സംഭവിച്ചിട്ടുമില്ല. ഇക്കാര്യം ഖണ്‍ഡിതമത്രേ.. സ്വഹീഹുകളിലും, സുനനുകളിലും മുവത്വയിലുമൊക്കെയുള്ള അദ്ധേഹത്തിന്റെ ഹദീസുകൾ തെളിവ് പിടിക്കാൻ പര്യാപ്തമാണ്." മുകളിലെ ഉദ്ധരണി മാത്രം മതി, ഹിഷാം ബിന് ഉർവക്ക് എതിരെയുള്ള ആക്ഷേപത്തിന്റെ മഞ്ഞുരുകാൻ. ഹിഷാം ബിന് ഉർവ കൊള്ളരുതാത്തവനാണെന്നു കേരളത്തിന്റെ ഓണം കേറാ മൂലകളിൽ, പാതിരാപ്രസംഗങ്ങളിൽ, പാടിപ്പറഞ്ഞു നടന്ന, ദീനും ദുനിയാവുമറിയാത്ത മടവൂരി മൊല്ലമാർക്കെന്തു പറയാനുണ്ട് ഹിഷാം ബിന് ഉർവ മൂന്നു തവണയായി ഇറാക്കിൽ വന്നിട്ടുണ്ട്. അതിൽ അവസാന വരവിലാണ് അദ്ധേഹത്തിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നു പറയപ്പെടുന്നത്‌. അതായത് പ്രായാധിക്യമോ മറ്റോ കാരണം, അദ്ദേഹത്തിന് എന്തെങ്കിലും ബാധിച്ചുവെന്നു വന്നാൽ തന്നെ, അത് അദ്ധേഹത്തിന്റെ അവസാന കാലത്താണെന്ന് വ്യക്തം. ഇമാം ബുഖാരി തന്റെ സ്വഹീഹിൽ കൊണ്ട് വന്ന സിഹ് റുമായി ബന്ധപ്പെട്ട ഹദീസ് ഹിഷാം തന്റെ മൂന്നാം തവണ ഇറാക്കിൽ പോയതിനു ശേഷമാണ് എന്നതിന് യാതൊരു തിട്ടവുമില്ല. ഈ വിമർശനം പറയുന്ന യഅഖൂബു ബിന് ശൈബ പോലും, സിഹ്റിന്റെ ഹദീസ് ഇറാക്കിൽ വെച്ച് പറഞ്ഞതാണെന്നവകാശപ്പെടുന്നുമില്ല. അപ്പോൾ പ്രസ്തുത ഹദീസിന്റെ സനദിൽ ഹിഷാം ബിന് ഉർവ ഉണ്ട് എന്ന കാരണത്താൽ അത് അസ്വീകാര്യമാണ് എന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലായെന്നർത്ഥം. ചുരുക്കത്തിൽ, അഹ് ലുസ്സുന്നതിന്റെ ഉലമാക്കൾ സ്വഹീഹുൽ ബുഖാരിയിലെ സിഹ് റുമായി ബന്ധപ്പെട്ട ഹദീസുകൾ സ്വീകരിക്കുക മാത്രമല്ല, സനദിലെ ഹിഷാം ബിന് ഉർവയുടെ സാന്നിധ്യം അവർക്കിടയിൽ ഒരു ചർച്ചാവിഷയം പോലുമായില്ല. ഹിഷാം ബിന് ഉർവ സിഹ് റിന്റെ ഹദീസ് തന്റെ പിതാവായ ഉർവയിൽ നിന്ന് കേട്ടു എന്ന് തന്നെ പറയുന്നുണ്ട്. അതോടു കൂടിതന്നെ തദ് ലീസിന്റെ പ്രശ്നം തീർന്നു. മാത്രമല്ല, ഇനി തദ് ലീസുണ്ടെന്നു വാദിച്ചാൽ പോലും, ഇമാം ബുഖാരിയുടെയും ഇമാം മുസ്ലിമിന്റെയും നിബന്ധനയൊത്ത ഹദീസായതിനാൽ ആ വാദവും തള്ളപ്പെടും. ഇനി വാദത്തിനു വേണ്ടി, ഇറാഖിൽ പോയതിനു ശേഷമാണ് ഈ ഹദീസ് പറഞ്ഞതെന്നും, സനദിൽ ഹിഷാം ബിന് ഉർവയുള്ളതിനാൽ ഹദീസ് അസ്വീകാര്യമാണെന്നും സമ്മതിച്ചാൽ തന്നെയും ഇതേ ഹദീസ് ഹിഷാം ബിന് ഉർവ ഇല്ലാത്ത മറ്റു സനദിലൂടെ സ്വഹീഹായി വന്നിട്ടുണ്ട്. അപ്പോൾ ഈ ഹദീസിനെ നിഷേധിച്ചു തള്ളുന്ന ആളുകൾ എന്ത് ചെയ്യും ? നബി സ്വല്ല ള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ്, ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് അല്ലാതെ, അതായത്, സനദിൽ ഹിഷാം ബിന് ഉർവ ഇല്ലാത്ത, മറ്റൊരു സനദിലൂടെ സൈദ്‌ ബിന് അർഖം റദിയള്ളാഹു അൻഹു രിവായത് ചെയ്യുന്നു. ആ ഹദീസിനെയോ അതിന്റെ സനദിനെയോ ആരും ആക്ഷേപിച്ചിട്ടില്ല. ഇബ്ൻ അബീ ശൈബ തന്റെ മുസ്വന്നഫിലും -40/5, ഇമാം അഹ് മദു തന്റെ മുസ്നദിലും-367/4, നസാഇ സുനനിലും - തഹ്രീമുദ്ദം-4080, ഈ ഹദീസ് ഇമാം അഅമശിൽ നിന്ന് ഉദ്ധരിക്കുകയും ശൈഖു നാസ്വിറുദ്ധീൻ അൽബാനി റഹ് മത്തുള്ളാഹി അലൈഹി അത് സ്വഹീഹ് ആണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ, സ്വഹീഹ് ബുഖാരിയിലും മുസ്ലിമിലും വന്ന ഹദീസ് തന്നെ ഈ വിഷയത്തിൽ തെളിവ് പിടിക്കാൻ എന്ത് കൊണ്ടും യോഗ്യമാണ്. അതിനെതിരിൽ ഹദീസിന്റെയും സുന്നത്തിന്റെയും ശത്രുക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഒരു നിലക്കും നില നിലക്കാത്തതുമാണ്. എങ്കിൽ പോലും വാദത്തിനു വേണ്ടി ആ ആരോപണങ്ങൾ അംഗീകാരിച്ചാൽ തന്നെ, പ്രസ്തുത ഹദീസ് തികച്ചും വിത്യസ്തമായ മറ്റൊരു സനദിലൂടെ സ്വഹീഹായ നിലയിൽ രിവായത് ചെയ്യപ്പെട്ടു എന്നതിനാൽ ഒരു നിലക്കും ഇതിനെ നിഷേധിക്കാനോ ന്യൂനത ആരോപിക്കാനോ ഒരാൾക്കും കഴിയില്ല. യഹ് യ ബിന് സഈദ് അൽ , സുഫിയാൻ ബിന് ഉയൈയ്ന, ഈസ ബിന് യുനുസ്, ഇബ്ൻ ജുറെയജു, അബൂ ദംറ, ലൈസ് ബിന് സഅദു, തുടങ്ങി, മക്കക്കാരും, മദീനക്കാരും, കൂഫക്കാരും ബസ്വറക്കാരും ഈജിപ്തുകാരുമായ പരശ്ശതം മുഹദ്ദിസുകൾ ഹിഷാം ബിന് ഉർവയിൽ നിന്ന് ഹദീസുകൾ രിവായത് ചെയ്തിട്ടുണ്ട്. യഹ് യ ബിന് സഈദിനെപ്പോലുള്ള 'ജർഹിന്റെയും തഅദീലിന്റെയും' സമശീർശരില്ലാത്ത മുഹദ്ദിസുകൾക്കാർക്കുമില്ലാത്ത ആക്ഷേപം, ഇവരോട് ഇല്മു കൊണ്ടോ ഇത്ഖാന് കൊണ്ടോ കിടപിടിക്കാൻ കഴിയാത്ത ആളുകൾക്കെങ്ങിനെയുണ്ടാകും ഒലക്കയും പാന്തവും ഏച്ചു കൂട്ടാൻ പറ്റുമോ ? ഷെയ്ഖ്‌ മുഖ്‌ബിൽ റഹിമഹുള്ളാ പറയുന്നു ഒരു ഹദീസ് രിവായത് ചെയ്തവരിൽ യഹ് യ ബിന് സഈദ് ഉണ്ടെങ്കിൽ, പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല. അത് അങ്ങേയറ്റം പരിശോധനക്ക് വിധേയമായിരിക്കും. ഈ ഹദീസിനെ മുഹദ്ദിസുകളിൽ ഒരാൾ പോലും വിമർശിച്ചിട്ടില്ല. അവരാണ് ഇവ്വഷയത്തിൽ പ്രാമാണികർ. അല്ലാതെ സുന്നത്തിന്റെ ശത്രുക്കളായ ഹവയുടെ ആൾക്കാരല്ല. സ്വഹീഹുൽ ബുഖാരിയിൽ സിഹ്റിന്റെ ഹദീസിന്റെ റാവിമാരിൽ ഒരാൾ യഹ് യ ബിന് സഈദ് ആണെന്ന കാര്യം ഇവിടെ പ്രത്യേകം ഓർക്കുക. ചുരുക്കത്തിൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർ, സുന്നത്തിന്റെ ശത്രുക്കളാണ്. ഹവയുടെ ആളുകളാണ്. അവർ ഖുർആനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണം എന്ന ബാനർ പിടിച്ചു നിൽക്കുന്നവരായാലും.! മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ ആദ്യ കാലത്ത്, معتزلة ، رافضة തുടങ്ങിയ കക്ഷികളായിരുന്നു നിഷേധിച്ചിരുന്നത്. പ്രമാണങ്ങളെ ബുദ്ധിപരമായി സമീപിക്കുകയും, സലഫുകൾ അവയെ എങ്ങിനെ മനസ്സിലാക്കുകയും സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്തുവെന്ന് പരിശോധിക്കാതെ സ്വന്തം ബുദ്ധിയുടെയും ഇഛയുടെയും താല്പര്യത്തിനു വഴങ്ങിയെന്നതാണ് അവർക്ക് സംഭവിച്ച അപചയം. അതായത്, പ്രമാണങ്ങളെ, അവ ഖുർആൻ ആകട്ടെ ഹദീസ് ആകട്ടെ, മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനും അമൽ ചെയ്യുന്നതിനും സലഫുകളുടെ അഥവാ സ്വഹാബത്തിന്റെ ധാരണയെ അവലംബിക്കൽ അനിവാര്യമാണ്. ഇതാണ് പ്രമാണങ്ങൾ സ്വീകരിക്കുന്നതിൽ അഹ് ലുസ്സുന്നത്തിന്റെ മൻഹജ് അഥവാ രീതിശാസ്ത്രം. ഈ മൻഹജിലാണ് ഭൂരിഭാഗം ആളുകൾക്കും പിഴവ് സംഭവിച്ചത്. സിഹ്റിന്റെ ഹദീസ് മാത്രമല്ല, മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്വഹീഹ് ആയ സനദിലൂടെ വന്ന ഹദീസുകളെ എല്ലാം സ്വഹാബത്തും അവരെ പിന്തുടർന്ന അഹ് ലുസ്സുന്നത്തിന്റെ പ്രാമാണിക ഉലമാക്കളും എങ്ങിനെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തുവെന്നു അന്വേഷിച്ചിരുന്നുവെങ്കിൽ ആരും ഈ മൻഹജിയായ അബദ്ധത്തിൽ ചെന്ന് ചാടില്ലായിരുന്നു. പക്ഷെ, അതിനു പകരം അവർ അവരുടെ ബുദ്ധിയെയും യുക്തിയെയും സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളെയും സ്വീകരിച്ചു. അക്കൂട്ടരിൽ മുൻപന്തിയിൽ നിന്ന ഒരാളാണ് അബുബക്കർ അൽ ജസ്വാസ്. ജസ്വാസ് ആരെന്നു വിശദീകരിക്കുന്നതിനു മുമ്പ്, അടിസ്ഥാനപരമായ ഒരു അസ്വ് ൽ ഇവിടെ പ്രദിപാതിക്കൽ അനിവാര്യമാണ്. ഏതൊരു ശറഇയ്യായ മസ്അലയിലും തെളിവ് പിടിക്കാൻ വേണ്ടി ആശ്രയിക്കുന്ന സ്രോദസ്സുകൾ ശുദ്ധമായിരിക്കണം. അതായത് ബിദ്അത്തിന്റെയും ഹവയുടെയും ആളുകളിൽ നിന്നോ പിഴച്ച കക്ഷികളിൽ നിന്നോ,അവരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും എത്രമാത്രം കുറ്റമറ്റതും അഹ് ലുസ്സുന്നത്തിന്റെ അംഗീകൃത ഉസൂലുകളോട് പൊരുത്തപ്പെടുന്നതുമായിരുന്നാലും ശെരി, അവ ഉദ്ധരിക്കുകയോ അവരുടെ കിതാബുകൾ പരാമർശിക്കുകയോ ചെയ്യാൻ പാടില്ല. കേരളത്തിലെ നവോത്ഥാന ഭൂപടത്തിലെവിടെയും ഇനിയും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഇക്കാര്യം മുജാഹിദുകൾ, വിശിഷ്യ മടവൂർ വിഭാഗം എഴുതിപ്പഠിക്കണം. തങ്ങളുടെ വാദങ്ങൾ - തെറ്റാവട്ടെ, ശെരിയാവട്ടെ, അതിനു ഉപോൽബലകമായ തെളിവുകൾ കിട്ടുന്നവരിൽ നിന്നെല്ലാം ഉദ്ധരിക്കുക എന്ന രീതി തെറ്റാണ്. സലഫുകളുടെ മൻഹജിനു എതിരാണ്. ഇമാം ഇബ്ന് സീരീൻ റഹിമഹുള്ളാ പറഞ്ഞു. إن هذا العلم دين فانظروا ممن تأخذون دينكم നിശ്ചയമായും, ഈ അറിവ് ദീനാകുന്നു. അതിനാൽ, ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നിങ്ങൾ നോക്കിക്കൊള്ളുക. ഇമാം മുസ്‌ലിം തന്റെ സ്വഹീഹിന്റെ ആമുഖത്തിൽ എടുത്തു ചേർത്ത ഈ അഥറിന് വലിയ അർത്ഥമുണ്ട്. അതിനാൽ, മുഅതസിലീ അഖീദയിൽ ജീവിച്ച ജസ്വാസിനെ തെളിവിനായി ഉദ്ധരിക്കാൻ പാടില്ല. അള്ളാഹുവിന്റെ നാമ വിശേഷണങ്ങളെ വ്യാഖ്യാനിക്കുന്ന ആളായ അദ്ദേഹം, പ്രാമാണികനല്ല. കടുത്ത ഹനഫീ പക്ഷപാദിത്വം നിമിത്തം, സ്വന്തം മദ്ഹബിനെ ന്യായീകരിക്കുന്നതിനിടയിൽ പല ഹദീസുകളെയും അദ്ദേഹം വിസ്മരിച്ചു കളഞ്ഞിട്ടുണ്ട്. പ്രാമാണിക വിരുദ്ധമായ, തികച്ചും യുക്തിപരമായ ഒരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിഹ്റിന്റെ ഹദീസിനെ അദ്ദേഹം നിരാകരിക്കുന്നത്. മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ച സംഭവം നിരീശ്വരന്മാരുടെ കണ്ടുപിടുത്തമായാണ് അദ്ദേഹം മനസ്സിലാക്കുന്നത്. ശറഇയ്യായ വിഷയങ്ങൾ സംസാരിക്കുമ്പോൾ, അടിസ്ഥാനപരമായി നാം മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകളുണ്ട്. ഒരു മസ്അല ചർച്ച ചെയ്യുമ്പോൾ അതിൽ പറയപ്പെട്ട അഭിപ്രായങ്ങളെല്ലാം പ്രമാണമായി പരിഗണിക്കപ്പെടുകയില്ല. കാരണം, പലതും പ്രമാണങ്ങളോട് പൊരുത്തപ്പെടുന്നവയായിരിക്കില്ലായെന്നത് തന്നെ. സിഹ് റുമായി ബന്ധപ്പെട്ട വിഷയത്തിൽ പലതു കൊണ്ടും ജസ്വാസിന്റെ അഭിപ്രായത്തിനു സ്വീകാര്യത കുറയും. സ്വഹാബത്തിന്റെ കാലം തൊട്ടുള്ള ഓരോരോ മസ്അലയിലും വന്നിട്ടുള്ള മുഴുവൻ അഭിപ്രായങ്ങളും പ്രമാണവൽക്കരിക്കുകയാണെങ്കിൽ ദീനിൽ ആശയക്കുഴപ്പത്തിനും അഭിപ്രായഭിന്നതക്കും അത് തന്നെ ധാരാളം. മറിച്ച്, ഖുർആനിനും സ്വഹീഹ് ആയ ഹദീസിനും എതിരാവാത്തതും, സലഫുകളുടെ ധാരണയെ മറികടക്കാത്തതുമായ നിലപാടുകൾക്കാണ് മുൻഗണന നൽകേണ്ടത്. അപ്പോൾ നേരത്തെ പറഞ്ഞ അഭിപ്രായ ഭിന്നത തുലോം കുറയുകയും ചെയ്യും. ആയിഷ റദിയള്ളാഹു അൻഹയിൽ രിവായത് ചെയ്യപ്പെട്ട ഈ ഹദീസിന്റെ സ്വീകാര്യതയിൽ സ്വഹാബികളിലാരെങ്കിലും സംശയം രേഖപ്പെടുത്തിയതായി നാളിതു വരെ തെളിയിക്കപ്പെട്ടിട്ടില്ല. നബിയെക്കുറിച്ചും സുന്നത്തിനെക്കുറിച്ചും ഹദീസിനെക്കുറിച്ചും മറ്റാരേക്കാളും അറിവുള്ളവർ അവരാണല്ലോ. അക്കാലത്ത് നടന്ന സംഭവങ്ങൾ സ്ഥിരീകരിക്കാനുള്ള യോഗ്യതയും അവർക്ക് തന്നെ. ദീനിന്റെ കാര്യത്തിൽ മറ്റൊരു തലമുറക്കും അവകാശപ്പെടാനില്ലാത്ത അറിവും ആധികാരികതയും സ്വഹാബത്തിനുണ്ടെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. മുഅതസില, റാഫിദ, ജസ്വാസ് , മുതൽ കേരളത്തിലെ ഇസ്ലാമിക സംഘടനകൾ വരെ, ഈ ഹദീസിനെ നിഷേധിച്ചു തള്ളുന്നതിന്റെ അധാരമെന്തു എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകണം. മക്കാ മുഷ് രിക്കുകൾ, ((നിങ്ങൾ സിഹ് ർ ബാധിതനായ ഒരാളെയാണ് പിൻപറ്റുന്നത്)) എന്ന്‌ പറഞ്ഞ്‌ കൊണ്ട് സത്യവിശ്വാസികളെ പരിഹസിക്കാറുണ്ടായിരുന്നു. ഇക്കാര്യം അള്ളാഹു ഖുർആനിലൂടെ എടുത്തു പറയുന്നു. നബിക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ്‌ നാം സ്വീകരിക്കുകയാണെങ്കിൽ, മുശ്‌ രിക്കുകളുടെ വാദം നാം അംഗീകരിക്കുന്നതിന് തുല്യമാവും എന്നാണു പ്രസ്തുത ഹദീസിനെ നിഷേധിക്കുന്ന മടവൂർ വിഭാഗം മുജാഹിദുകൾ അടക്കമുള്ളവരുടെ വാദം. വാസ്തവത്തിൽ, ഈ ഹദീസ് ഇമാം ഇബ്ന് കസീർ, ഇമാം ഷൌകാനി തുടങ്ങിയവർ അവരുടെ വിഖ്യാത തഫ്സീറുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. അവരോ മറ്റു മുഫസ്സിറുകളോ പ്രാമാണികരായ ഉലമാക്കളോ, മുഹദ്ദിസുകളോ ഉന്നയിക്കാത്ത ഒരാരോപണമാണിത്. മുകളിൽ പറഞ്ഞ ആയത്തിന്റെ തഫ്സീറിൽ പ്രസ്തുത ആയത്ത് കൊണ്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ദുർബലമാണെന്ന് അവരാരും മനസ്സിലാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതിൽ നിന്ന് തന്നെ ഈ വാദത്തിനു പ്രാമാണികതയുടെ പിൻബലമില്ലായെന്നു മനസ്സിലാക്കാം. കേവല ബുദ്ധി മാത്രമാണ് ഈ വാദമുന്നയിക്കാനുള്ള ഇവരുടെ അവലംബം. കള്ളൻ, കവി, മാരണക്കാരൻ, ബുദ്ധി ഭ്രമം സംഭവിച്ചവൻ തുടങ്ങി, നബിയിൽ മക്കാ മുഷ് രിക്കുകൾ ആരോപിച്ച പല ആരോപണങ്ങളിൽ ഒന്ന് മാത്രമാണിത്. അത് കൊണ്ട് അവർ അർത്ഥമാക്കിയത്, ഹദീസിൽ വന്ന രൂപത്തിലുള്ള സിഹ് ർ ബാധ എന്ന അർത്ഥത്തിലല്ല , മറിച്ച് ആഭിചാരബാധയിൽ ബുദ്ധി ഭ്രമം സംഭവിച്ചവൻ എന്ന അർഥത്തിലാണ്. അതാകട്ടെ, നബിയുടെ പേരിൽ അവർ നടത്തിയ തികച്ചും അടിസ്ഥാനരഹിതമായ ഒരാരോപണമാണുതാനും. ചുരുക്കത്തിൽ, മക്ക മുഷ് രിക്കുകളുടെ ആരോപണം സിഹ്റിന്റെ ഹദീസ് അംഗീകരിക്കുന്നതിലൂടെ സ്ഥാപിക്കപ്പെടുന്നു എന്ന തോന്നൽ പ്രമാണങ്ങളേക്കാൾ ബുദ്ധിക്കു പ്രാമുഖ്യം നൽകുകയും സ്വഹാബത്തിന്റെ ധാരണയെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന ആർക്കും സംഭവിക്കാവുന്ന സ്വാഭാവിക തോന്നൽ മാത്രം. അതിനുള്ള ഏക പരിഹാരം, സലഫുകളുടെ മൻഹജ് മുൻവിധിയില്ലാതെ നിരുപാധികം സ്വീകരിക്കൽ മാത്രമാണ്. ഈ വിഷയത്തിൽ ഹദീസിനെ നിഷേധിക്കുന്നവർ ഉന്നയിക്കുന്ന മറ്റൊരാരോപണമാണ് നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഖബർ ആഹാദാണ് എന്നത്. അവരുടെ വാദമനുസരിച്ച് ഖബർ ആഹാദായ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല. ഇവിടെ രണ്ടു അബദ്ധങ്ങളുണ്ട്‌. ഒന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഖബർ ആഹാദാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. രണ്ടാമത്തേത്, ഖബർ ആഹാദായ ഹദീസ് വിശ്വാസ കാര്യങ്ങളിൽ അസ്വീകാര്യമാണ് എന്നത്. യഥാർത്ഥത്തിൽ, ഖബറുൽ വാഹിദ് ആയ ഹദീസ്, സ്വഹീഹ് ആണെങ്കിൽ അഖീദക്കും അഹ്കാമിനും ഒരു പോലെ ഹുജ്ജത്താണ് എന്നത് അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഹദീസുകൾ മുതവാതിർ, ആഹാദ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ഹദീസ് രിവായത് ചെയ്യുന്ന സ്വഹാബിമാർ തൊട്ടു ഹദീസ് രേഖപ്പെടുത്തുന്ന അവസാനത്തെ ആൾ വരെയുള്ള നിവേദക പരമ്പരയിൽ ധാരാളം റിപ്പോർട്ടർമാരുള്ള ഹദീസുകൾക്കാണ് സാങ്കേതികമായി മുതവാതിർ എന്ന് പറയുന്നത്. അതിനു ഇത്ര എണ്ണം എന്ന് കൃത്യമായി നിജപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും പരമ്പരയിൽ ഒരുപാട് റിപ്പോർട്ടർമാർ ഉണ്ടെന്നതാണ് മുതവാതിറിനെ സവിശേഷമാക്കുന്നത്. എന്നാൽ മുതവാതിറിന്റെ അത്ര തന്നെ എണ്ണം ഇല്ലാത്ത റിപ്പോർട്ടർമാരുടെ പരമ്പരയിലൂടെ വന്ന ഹദീസുകൾക്കാണ് ആഹാദെന്നു പറയുന്നത്. ആഹാദ് തന്നെ റിപ്പോർട്ടർമാരുടെ എണ്ണത്തിന്റെ കണക്കനുസരിച്ച് മഷ്ഹൂർ, അസീസ്‌, ഗരീബ് എന്നിങ്ങനെ വീണ്ടും തരം തിരിക്കപ്പെടുന്നുണ്ട്. ചുരുക്കത്തിൽ, ഇതിലേതായാലും ഒരു ഹദീസ് സ്വഹീഹ് ആണെന്ന് കുറ്റമറ്റ നിലയിൽ തെളിഞ്ഞാൽ അത് സ്വീകരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. മുതവാതിറായ ഹദീസുകൾ, അവ സ്വഹീഹാണെങ്കിൽ അഖീദയിലും അഹ്കാമിലും ഒരു പോലെ സ്വീകാര്യമാണെന്ന് ഇമാം ഇബ്നുൽ ഖയ്യിം തന്റെ الصواعق المرسلة യിൽ പത്തോളം ഇനം തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് നോക്കൂ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇത്തരം - ആഹാദായ - ഹദീസുകൾ സ്വീകാര്യമാണെന്നതും, അവ കൊണ്ട് അള്ളാഹുവിന്റെ സ്വിഫാതുകൾ സ്ഥിരീകരിക്കാമെന്നതും ദൃഡമായ നിലയിൽ ഇജ്മാഉ സംഭവിച്ച അറിയപ്പെട്ട കാര്യമാണ്. പ്രമാണങ്ങളെ സംബന്ധിച്ച് ലഘുവിവരമുള്ള ആർക്കും ഇതിൽ സംശയമേയില്ല. കാരണം ഈ ഹദീസുകൾ രിവായത് ചെയ്തത് സ്വഹാബത്താണ്. അവർ പരസ്പരം തന്നെ, ഇവ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് ഇത് നിരാക്ഷേപം സ്വീകരിച്ചതുമാണ്. പിന്നീട് അവരിൽ നിന്ന് ഒന്നൊഴിയാതെ മുഴുവൻ താബിഈങ്ങളും ഇത് സ്വീകരിച്ചു. അള്ളാഹുവിന്റെ സ്വിഫാത്തുകൾ വിശ്വാസകാര്യങ്ങളിൽ പെട്ടതാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ. ഇബ്നുൽ ഖയ്യിം റഹ് മതുള്ളാഹി അലൈഹിയുടെ മുകളിലെ ഉദ്ധരണിയിൽ, ഖബറുൽ ആഹാദായ ഹദീസുകൾ സ്വീകാര്യമാല്ലായെന്ന മുഅതസിലയുടെ വികല വാദത്തെ അദ്ദേഹം ശക്തമായി ഖണ്ഡിക്കുകയാണ്. ഈ വിഷയത്തിൽ ശക്തമായ ഖണ്ഡനം രേഖപ്പെടുത്തിയ മറ്റൊരാൾ ഇമാം ശാഫിഈ റഹ് മതുള്ളാഹി അലൈഹിയാണ്. അദ്ദേഹം തന്റെ രിസാലയിൽ പറയുന്നു ولم أحفظ عن فقهاء المسلمين أنهم اختلفوا في تثبيت خبر الواحد മുസ്ലിം ഫുഖഹാക്കൾ, ഖബറുൽ വാഹിദ് സ്ഥിരപ്പെടുതുന്ന കാര്യത്തിൽ അഭിപ്രായവിത്യാസത്തിലായതായി എനിക്കറിയില്ല യഥാർത്ഥത്തിൽ, അശ്അരികളും മുഅതസിലയും, പ്രമാണങ്ങളെക്കാൾ ബുദ്ധിക്കു പ്രാധാന്യം നൽകുന്ന ചില ആധുനികരുമാല്ലാതെ ഈ വാദം ഉന്നയിച്ചിട്ടില്ലായെന്നതാണ് വാസ്തവം. സ്വഹാബികളോ താബിഉകളോ വിശ്വാസ കാര്യത്തിൽ ഉള്ള ഹദീസുകൾ സ്വീകരിക്കാൻ അവ മുതവാതിർ ആയിരിക്കണമെന്ന നിബന്ധന വെച്ചതായി ചരിത്രത്തിലെവിടെയുമില്ല. അഖീദയുമായി ബന്ധപ്പെട്ട എത്രയെത്ര വിഷയങ്ങളാണ് ഖബർ ആഹാദായ സനദിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്? ഖബർ ആഹാദ് ആയതിനാൽ അവ അസ്വീകാര്യമാണെന്ന് ഒരു മുഹദ്ദിസും രേഖപ്പെടുത്തിയിട്ടില്ല. എന്നല്ല, സ്വഹാബികളോ താബിഉകളോ താബിഈ താബിഉകളോ അഖീദയും അഹ്കാമും സ്വീകരിക്കാനായി രണ്ടു തരത്തിലുള്ള വിത്യസ്തമായ സമീപനങ്ങൾ സ്വീകരിച്ചുവെന്നതിനു യാതൊരു തെളിവുമില്ല. അപ്പോൾ, ഈ വാദവും നേരത്തെ പറഞ്ഞത് പോലെ, അടിസ്ഥാന രഹിതമായ നിലയിൽ സ്വന്തം ബുദ്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു നിസ്സംശയം പറയാം. ഖബർ വാഹിദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ അസ്വീകാര്യമാണെന്ന് പറയുമ്പോൾ, സ്വഹീഹ് ആയ നല്ലൊരു ശതമാനം ഹദീസുകളും തള്ളേണ്ടതായി വരും. കാരണം, മുതവാത്തിറായ ഹദീസുകൾ വളരെ വിരളവും ആഹാദ് ആയവ അസംഖ്യവുമാണ്. മുസ്ലിം ഉലമാക്കളിലെ-أهل الخواص - സവിശേഷരായ ആളുകൾ കൈകാര്യം ചെയ്യേണ്ട അടിസ്ഥാനപരമായ വിഷയങ്ങളിൽ യോഗ്യരല്ലാത്ത ആളുകൾ ഇടപെട്ടപ്പോഴാണ് ഖബർ ആഹാദ് അഖീദക്കു തെളിവാക്കാൻ പറ്റില്ലായെന്ന വാദം ഉടലെടുത്തത്. കേരളത്തിലെ "ഹദീസ് പണ്ഡിതൻ" എന്ന് പറഞ്ഞു ചില ആളുകൾ തോളിലേറ്റി നടക്കുന്ന ഒരാളാണ് മലയാളക്കരയിൽ ഈ ചിന്താഗതിക്കു വിത്തിട്ടത്‌. ഖബർ വാഹിദ് ആയ ഹദീസുകൾ അഖീദക്കും അഹ്കാമിനും ഒരു പോലെ സ്വീകാര്യമാണെന്ന കാര്യത്തിൽ അഹ് ലുസ്സുന്നയിലെ ഉലമാക്കൾക്ക് അഭിപ്രായ ഭിന്നതയില്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : " ഇത് നൂതന വാദമാണ്. പവിത്രമായ ഇസ്ലാം ദീനിൽ ഇതിനു യാതൊരടിസ്ഥാനവുമില്ല. ഖുർആനിനെയും സുന്നത്തിനെയും സംബന്ധിച്ച് ഇത് വിചിത്രമാണ്. സലഫുസ്സ്വാലിഹുകൾ ഇത് മനസ്സിലാക്കുകയോ അവരിലൊരാളിൽ നിന്ന് പോലും ഇത് രേഖപ്പെടുത്തപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അവരിത് മനസ്സിൽ പോലും കണ്ടിട്ടില്ല. ദീനുമായി ബന്ധപ്പെട്ട മുഴുവൻ നൂതനവാദങ്ങളും തള്ളപ്പെടെണ്ടതാണ്, ഇത് ഇസ്ലാം ദീനിൽ പരക്കെ അറിയപ്പെട്ട കാര്യമാണ്...... വചനശാസ്ത്രത്തിന്റെ ആളുകളും, അവരുടെ സ്വാധീനവലയത്തിൽ പെട്ട പിൽക്കാലക്കാരായ ചില ഉസ്വൂലീ പണ്ടിതന്മാരുമാണ് യഥാർത്ഥത്തിൽ ഈ വാദമുന്നയിച്ചിട്ടുള്ളതു. പ്രാമാണികത പരിശോധിക്കുകയോ, പഠനവിധേയമാക്കുകയോ ചെയ്യാതെ, ആധുനികരായ ചില എഴുത്തുകാരാണ് ഇപ്പോൾ ഇതേറ്റു പിടിച്ചിരിക്കുന്നത്..... ഖബർ വാഹിദ് അഖീദയിൽ സ്വീകാര്യമല്ല എന്ന വാദം പോലും നൂതനമാണെന്നും, അത് ഇൽമുൽ കലാമിന്റെ ആളുകൾ മേനഞ്ഞുണ്ടാക്കിയതാണെന്നും മതത്തിൽ നൂതന നിർമിതികൾക്കുള്ള വിധി തന്നെയാണ് ഇതിനുമുള്ളത് എന്നും ശൈഖ് അൽബാനി തെളിവ് സഹിതം ഇവിടെ വിശതീകരിക്കുന്നു. ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇമാം ഇബ്നുൽ ഖയ്യിം, ഇമാം ഷാഫിഈ, ഇമാം ബുഖാരി, ഇമാം ഇബ്നു ഹസം, ഇമാം ഇബ്ൻ ഹജർ, ഇമാം ഇബ്ൻ റജബ്, ഇബ്നു അബ്ദിൽ ബറു, ഇമാം ഇബ്ൻ അബിൽ ഇസ്, ഇമാം ഷൌകാനി, ശൈഖ് അൽബാനി... തുടങ്ങി അഹ് ലുസ്സുന്നത്തിന്റെ അറിയപ്പെട്ട ഉലമാക്കൾ അതി നിശിതമായി വിമർശിക്കുകയും, ശക്തമായ ഖണ്ഡനം രേഖപ്പെടുത്തുകയും ചെയ്ത ഒരു മസ്അല ആദർശവൽക്കരിക്കുകയും ദീനും ശറഉമായി പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഏറ്റവും ലളിതമായ അർത്ഥത്തിൽ അള്ളാഹുവിന്റെ ശറഇന്നെതിരിൽ യുദ്ധം പ്രഖ്യാപിക്കുന്നതിനു തുല്യമാണ്. ഖബർ വാഹിദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങൾ അസ്വീകാര്യമെന്ന് പ്രചരിപ്പിക്കുന്നത് പ്രധാനമായും സലാം സുല്ലമിയും അയാളെ താങ്ങിക്കൊണ്ടു ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന മുജാഹിദ് വിഭാഗവുമാണ്. അത് കൊണ്ട് തന്നെ, ഇസ്‌ലാം ദീനിന്റെയും നവോദ്ധാനത്തിന്റെയും പേരില് അവർ നടത്തുന്ന ഇത്തരം പ്രചാര വേലകൾക്ക് എന്താണ് പ്രാമാണിക അടിത്തറയെന്നു അവർ തന്നെ വ്യക്തമാക്കണം. ഏതായാലും, ഇതെല്ലാം സലഫുകളുടെ മൻഹജിനു തീർത്തും വിരുദ്ധവും പിൽക്കാലക്കാരായ പിഴച്ച വിഭാഗങ്ങളുമായി താദാത്മ്യപ്പെടുന്നതുമാണ് എന്ന് പറയാതെ വയ്യ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു നിഷേധിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന ആളുകൾ പ്രമാണങ്ങളുമായി ബന്ധപ്പെട്ടു സ്വീകരിക്കപ്പെടേണ്ട അംഗീകൃത സമീപന രീതിയിൽ തികഞ്ഞ അബദ്ധം സംഭവിച്ചവരാണ്. അതായത്, ഖുർആനും സുന്നത്തും സ്വീകരിക്കുന്ന രീതി, അവ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലെ ന്യൂനത, സഹാബത്തും താബിഉകളുമടങ്ങുന്ന സലഫുകളുടെ ധാരണയെ പരിഗണിക്കാതിരിക്കുകയും, അവരുടെ അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകാതിരിക്കുകയും ചെയ്യുക, അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ മതപരമായ വിഷയങ്ങളിൽ, വിശിഷ്യ ആശയക്കുഴപ്പത്തിനു സാധ്യതയുള്ള വിഷയങ്ങളിൽ എന്ത് പറഞ്ഞുവെന്നു പരിശോധിക്കാതിരിക്കുക, തങ്ങളുടെ തെറ്റായ വാദങ്ങൾക്ക് എതിരായ നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ ഉലമാക്കളെ നിന്ദിക്കുകയും അപമതിക്കുകയും ചെയ്യൽ, തികച്ചും ഒറ്റപ്പെട്ടതും പ്രമാണങ്ങൾക്ക് നിരക്കാത്തതുമായ അഭിപ്രായങ്ങൾ പറഞ്ഞ ആളുകളെ, അവർ, അഹ് ലുൽ ബിദ്അയുടെ സഹായാത്രികർ ആണെങ്കിൽ പോലും, മഹാ പണ്ടിതന്മാരായി ചിത്രീകരിക്കുകയും, അവരുടെ അഭിപ്രായങ്ങൾ പ്രമാണമാണെന്നു വരുത്തിത്തീർക്കുകയും ചെയ്യുക, മെമ്പർഷിപ്പ് ഉള്ള സംഘടനയെയും അതിന്റെ അമരക്കാരെയും മഹത്വവൽക്കരിക്കുകയും പ്രാമാണികപ്രാധാന്യം നൽകുകയും ചെയ്യുക, തുടങ്ങിയ അക്ഷന്തവ്യവും അങ്ങേയറ്റം അപകടകരവുമായ മൻഹജിയായ വൈരുദ്ധ്യങ്ങളാണ് ഈ ആളുകളുടെ ആദർശ അജണ്ടയെന്നതാണ് വസ്തുത. ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് വെറുതെ പറയുന്നതല്ലാതെ, ഒരിക്കലും അതിന്റെ ശെരിയായ താൽപര്യങ്ങൾക്ക് വഴങ്ങുകയോ പ്രമാണങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ യോഗ്യരായ ഉലമാക്കളിലേക്ക് ഒരു മസ്അലയിൽ പോലും വിഷയങ്ങളെ മടക്കി ശീലിക്കുകയോ ചെയ്യാത്ത, ശറഇയ്യായ ഇൽമു കൊണ്ട് അനുഗ്രഹീതമാകാത്ത, കേവല ബുദ്ധിയെ മാത്രം അവലംബിക്കുന്ന ഒരു കൂട്ടം കവലപ്രാസംഗികരാണ് ഇവരുടെ മുതൽക്കൂട്ട്. ദീനിനെക്കുറിച്ചു സംസാരിക്കുമ്പോൾ പാലിക്കേണ്ട സൂഷ്മതയെക്കുറിച്ചോ ശറഇയ്യായ മസ്അലകളിൽ വിധി പറയുമ്പോൾ സ്വീകരിക്കേണ്ട അദബിനെക്കുറിച്ചോ കേട്ട് കേൾവി പോലുമില്ലാത്ത ഈ റുവൈബിദകൾ ദഅവത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന വൈരുദ്ധ്യങ്ങൾക്ക് കയ്യും കണക്കുമില്ല. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചുവെന്നതിനു തെളിവ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ആണെന്ന് പറയുമ്പോൾ, ആ ഹദീസിന്റെ സനദിൽ അസ്വീകാര്യനായ ഹിഷാം ബിന് ഉർവ ഉണ്ടെന്നു ആക്ഷേപം ഉന്നയിക്കുന്നവർക്ക് സ്വഹീഹുൽ ബുഖാരിയെക്കുറിച്ചോ ഹിഷാം ബിന് ഉർവയെക്കുറിച്ചോ ഒരു ചുക്കുമറിയില്ല. ആ ഹദീസ് ഖബർ വാഹിദ് ആണെന്ന് പറഞ്ഞു മുഖം തിരിക്കുന്നവർക്കു നിദാന ശാസ്ത്ര ശാഖയെക്കുറിച്ചും അതിന്റെ യോഗ്യരായ ആളുകളെക്കുറിച്ചും തികഞ്ഞ മൌഡ്യത്തിലാണ്. നബിക്ക് സിഹ്ർ ബാധിച്ചുവെന്നു നമ്മൾ സമ്മദിച്ചാൽ മുഷ് രിക്കുകളുടെ വാദം അംഗീകരിക്കുന്നതിനു തുല്യമാണെന്ന് പറയുന്നവർ പ്രാമാണികരായ മുഫസ്സിറുകളുടെ ഇവ്വിഷയത്തിലുള്ള നിലപാടുകളെ, വിലവെക്കാത്തവരാണ്. ഏറ്റവും ഒടുവിൽ പിടിച്ചു നിൽക്കാൻ വേണ്ടി ഉപയോഗിക്കുന്ന രസാവഹമായ ഒരായുധമുണ്ട് ഇവരുടെ പക്കൽ. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ സിഹ്റിന്റെ ഹദീസ് അംഗീകരിച്ചിരുന്നില്ല എന്നതാണത്. സംഘടനക്കും സംഘടനാ നേതാക്കൾക്കും പ്രാമാണികത കൽപ്പിക്കുന്നതിന്റെ ചെറിയ ഒരുദാഹരണമാണിത്. ഖുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ സലഫുകളുടെ വാക്കുകൾ കൊണ്ടോ പ്രാമാണികരായ അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ അഭിപ്രായം കൊണ്ടോ സ്ഥാപിക്കപ്പെടാൻ കഴിയാത്ത ഒരു കാര്യം, സംഘടനാ നേതാക്കളുടെ അഭിപ്രായം കൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരത്തിന്റെ ഏതു ഗണത്തിലാണ് ഉൾപ്പെടുത്തേണ്ടത് എന്നറിയില്ല. ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ, ഇബ്നുൽ ഖയ്യിം, ഇമാം ഇബ്ൻ ഹജർ, ഇമാം ഷാഫിഈ, ഷെയ്ഖ്‌ അൽബാനി (റഹിമഹുമുള്ളാ), ഷെയ്ഖ്‌ റബീഉ (ഹഫിദഹുള്ളാ) തുടങ്ങിയ ഉലമാക്കളോട് ഇൽമുമായി ബന്ധപ്പെടുത്തി എടുത്തുപറയാൻ മാത്രം സമശീർഷരായ മുജാഹിദ് നേതാക്കൾ/പണ്ഡിതന്മാർ എവിടെ ? ഏച്ചു കൂട്ടുന്നതിനുമില്ലേ ചില മാനദണ്ഡങ്ങളൊക്കെ ? ഇവിടെ പ്രശ്നം ഹിഷാം ബിന് ഉർവയോ, ഖബർ വാഹിദോ, മുഷ് രിക്കുകൾ പറഞ്ഞത് അംഗീകരിക്കലോ ഒന്നുമല്ല, മറിച്ചു, പ്രമാണങ്ങളെ ബുദ്ധിപരമായി മാത്രം വ്യാഖ്യാനിച്ചു ശീലിച്ചവരുടെ സാന്നിധ്യമാണ്. معتزلة، خوارج، رافضة തുടങ്ങിയ പിഴച്ച കക്ഷികളുടെ വിഴുപ്പുകൾ പേറാൻ ഖുർആനും സുന്നത്തും അവകാശപ്പെടുന്ന മുജാഹിദുകളിൽ നിന്ന് തന്നെ ആളുകളുണ്ടായി എന്നത്, അഹ് ലുസ്സുന്നത്തിന്റെ അഖീദയും മൻഹജും ജനമനസ്സുകളിൽ നട്ടു നനക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനം തികഞ്ഞ പരാജയമായിരുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇസ്വ് ലാഹീ പ്രസ്ഥാനമെന്ന് പേരിട്ടു വിളിക്കുന്ന സാക്ഷാൽ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ഈ വിഷ ചിന്തകൾ കടന്നു വന്നതിനു ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഇസ്വ് ലാഹീ പ്രസ്ഥാനം അതിന്റെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്ന സമയത്ത്, അതിനു ആദർശ പരിരക്ഷയും ആശയ പിതൃത്വവും നൽകിയ മൂന്നു ആളുകളുണ്ട്. ജമാലുദ്ധീൻ അഫ്ഗാനി എന്ന റാഫിദയും, മുഹമ്മദ്‌ അബ്ദുവും റഷീദ് രിദയും. ഏതാണ്ട് കാൽ നുറ്റാണ്ട് വരെയോ അതിലധികമോ ഇസ്വ് ലാഹീ പ്രസ്ഥാനത്തിന്റെ നേതൃ നിരയിൽ പരിചയപ്പെടുത്തപ്പെട്ട ഈ ത്രിമൂർത്തികളുടെ സ്വാധീനം കേരള മുസ്ലിംകളുടെ, വിശിഷ്യാ നവോഥാനം അവകാശപ്പെടുന്നവരുടെ മനസ്സിൽ പ്രമാണങ്ങൾക്ക് വിരുദ്ധമായ "ബുദ്ധിയുടെ പ്രാമാണികത " വിത്തിട്ടു മുളപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌. ഇസ്വ് ലാഹീ പ്രസ്ഥാനമെന്നാൽ ഇസ്‌ലാം ദീനിന്റെ അവസാന വാക്കാണെന്നു തെറ്റിദ്ധരിക്കുകയും ശറഇയ്യായ വിഷയങ്ങളിൽ പ്രാസ്ഥാനികാചാര്യന്മാരുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുകയും ചെയ്യുന്ന സാധുക്കളായ ചെറിയ ഒരു ന്യൂനപക്ഷം ഇവിടെയുണ്ട്. ഇവരുടെ അജ്ഞതയും കഴിവുകേടുമാണ് ഈ " ബുദ്ധിജീവികൾ" സൗകര്യപൂർവ്വം ചൂഷണം ചെയ്യുന്നത്. അവസാനമായ്, ഏറ്റവും അവസാനമായി ഇത് വായിക്കുന്ന, വിശിഷ്യ നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ തള്ളിക്കളയുന്ന, ആളുകളോട്, പ്രത്യേകിച്ച് മുജാഹിദുകളോട്, അതായത് മടവൂർ വിഭാഗത്തോട്: ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം ഏറ്റവും സ്വഹീഹായത് എന്ന് അംഗീകരിച്ച സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹായ സനദോടു കു‌ടി റിവായത്തു ചെയ്യപ്പെട്ട, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിരാകരിക്കാൻ ഇനി നിങ്ങൾക്കുള്ള ന്യായം എന്താണ് ? ഇസ്‌ലാമിനും സുന്നത്തിനോടുമാണ് നിങ്ങളുടെ സംഘടനയെക്കാൾ നിങ്ങൾക്ക് കൂറെങ്കിൽ നിങ്ങളത് തെളിയിക്കണം. ഈ വിഷയത്തിൽ നിങ്ങൾ ഉന്നയിച്ച വാദങ്ങൾ, പ്രാമാണികരായ ഒരു ആലിമിൽ നിന്നെങ്കിലും കാണിച്ചു തരാൻ കഴിയുമോ ? അഹ് ലുസ്സുന്നത്തിന്റെ പൂർവ്വീകരായ ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാൻ നിങ്ങൾക്ക് കഴിയുമോ? പിഴച്ച കക്ഷികളായ മുഅതസില, റാഫിദ, തുടങ്ങിയവരും അവരെ പിന്തുടർന്ന പാവം സലാം സുല്ലമിയെയും അല്ലാതെ ? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  കാല് കുത്താന്‍ മണ്ണില്ല, മുതുകില്‍ ചവിട്ടി കേരളം കരയ്ക്ക് കയറുന്നു; കണ്ണ് നിറച്ച് രക്ഷാപ്രവര്‍ത്തകര്‍ Kerala flood: Heart warming video of a rescuer went viral കാല് കുത്താന്‍ മണ്ണില്ല, ‘മുതുകുകളില്‍ ചവിട്ടി’ കേരളം കരയ്ക്ക് കയറുന്നു; കണ്ണ് നിറച്ച് രക്ഷാപ്രവര്‍ത്തകര്‍ കാല് കുത്താന്‍ മണ്ണില്ല, 'മുതുകുകളില്‍ ചവിട്ടി' കേരളം കരയ്ക്ക് കയറുന്നു; കണ്ണ് നിറച്ച് രക്ഷാപ്രവര്‍ത്തകര്‍ ‘എല്ലാവരും ഞെട്ടിക്കുന്നു, അത്ഭുതപ്പെടുത്തുന്നു, പലപ്പോഴും കണ്ണ് നിറയ്ക്കുന്നു’, ഒഴുക്കിനെതിരെ ഒന്നിച്ച് നീന്തുന്ന കേരളത്തിലെ കാഴ്ച്ചകളെ കുറിച്ചാണ് വിശേഷണം. കൈയും മെയ്യും മറന്നാണ് ഓരോരുത്തരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നത്. എല്ലായിടത്തു നിന്നുളള കാഴ്ച്ചയും ശക്തി പകരുന്നതാണ്. വിവിധസേനാവിഭാഗങ്ങൾ, പൊലീസ്, ഫയർഫോഴ്സ്, ആതുരസേവന രംഗത്തുള്ളവർ, യുവതീയുവാക്കൾ, വിവിധ തൊഴിൽ മേഖലകളിലുള്ളവർ, മത്സ്യത്തൊഴിലാളികൾ‌, മാധ്യമപ്രവർത്തകർ, യുവജനസംഘടനകൾ. അങ്ങനെ ഒരായിരങ്ങൾ രക്ഷാപ്രവ‌ർത്തനരംഗത്ത് സജീവമാണ് കഴുത്തോളം മുങ്ങിയിരുന്ന നമ്മള്‍ വെള്ളക്കെട്ടുകളെ അതിജീവിക്കുകയാണ്, ജീവിതത്തിലേക്ക് പലായനം നടത്തുകയാണ്. രക്ഷാപ്രവര്‍ത്തകന്റെ മുതുകില്‍ ചവിട്ടി കയറുന്ന ദുരിതബാധിതരുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. ‘മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിൻ..സമീപത്ത് നിന്ന് വ്യക്തിയുടെ വാക്കുകളിൽ അയാൾ മനുഷ്യനാണ്. ഇന്ന് ഈ വിഡിയോ കാണുന്ന പതിനായിരങ്ങളുടെ മനസിൽ ഇയാൾക്ക്മനുഷ്യന്‍ എന്ന വാക്കിനപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ട്. കേരളത്തിന് പ്രളയത്തിന് മുന്നിൽ തോൽക്കാതെ ചവിട്ടിക്കയറ്റാൻ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് ഈ യുവാവ്. ഇന്നത്തെ നല്ല കാഴ്ചകളുടെ പട്ടികയില്‍ മുന്നിൽ നിർത്താവുന്ന ഹൃദ്യദൃശ്യം’, വീഡിയോയ്ക്ക് കൂടെ പ്രചരിക്കുന്ന അടിക്കുറിപ്പാണിത്. ‘ബോട്ടിൽ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ കാലിൽ കിടന്ന ചെരുപ്പ് ഊരാൻ പോലും ആ അമ്മ മറന്നു. എന്നാൽ അപ്പോഴും ആ മനുഷ്യൻ നിങ്ങള് കയറിക്കോളൂ ഉമ്മ എന്ന് ഒരുനൂറാവർത്തി മനസിൽ പറഞ്ഞുകാണും. രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിൽ കയറാൻ കഴിയാതിരുന്ന സ്ത്രീകൾക്കാണ് ഈ മനുഷ്യൻ തന്റെ മുതുക് ചവിട്ട് പടിയാക്കിയത്. ഇത്തരത്തിൽ സർക്കാരിനും സൈന്യത്തിനുമൊപ്പം ഇങ്ങനെ വലിയ ഒരു സമൂഹം കാര്യക്ഷമായി മുന്നിട്ടിറങ്ങിയത് കൊണ്ടാണ് കേരളം മഹാപ്രളയത്തിൽ നിന്നും അതിജീവിക്കാനൊരുങ്ങുന്നത്’, <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വെള്ളം താഴ്ന്ന് ആദ്യമായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികളെ കൊണ്ടുപോവരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഈയടുത്തനാള്‍ ഒരു വിവാഹചടങ്ങില്‍ സംബന്ധിക്കുന്നതിനായി കുറവിലങ്ങാട് ഫോറോനാപ്പള്ളിയില്‍ പോയിരുന്നു.കേരളത്തില്‍ മറ്റു പള്ളികളില്‍ കണ്ടിരുന്ന മാതിരി ഇവിടെയും പള്ളിക്കു വെളിയില്‍ പാദരക്ഷകള്‍ മാറ്റിയിട്ട ശേഷം വിശ്വാസികള്‍ ദേവാലയത്തിലേയ്ക്ക് കയറുന്നതു കണ്ടു. ഞാന്‍ കേരളത്തില്‍ പള്ളയില്‍ പോകുമ്പോള്‍, അമേരിക്കന്‍ ദേവാലയങ്ങളില്‍ പ്രവേശിക്കുന്നതു മാതിരി ചെരുപ്പൂരല്‍ അനുകരിക്കാറില്ല. അമേരിക്കയില്‍ മാത്രമല്ല റോമില്‍ സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കയറിയപ്പോള്‍പോലും ഷൂസ് കാലില്‍ നിന്നും ഊരിയിട്ടില്ല അവിടെ വിശ്വാസികള്‍ ചെരുപ്പൂരി പുറത്തു വയ്ക്കുന്നതും കണ്ടിട്ടില്ല. അവിടെ മാര്‍പ്പാപ്പയും കര്‍ദിനാള്‍ മാറും മെത്രാന്മാരുമെല്ലാം ഷൂസുമിട്ടൊണ്ടാണ് കുര്ബാനവരെ ചെല്ലുന്നത് ഇതായിരുന്നു എന്റെ ന്യായീകരണം പാദരക്ഷ മാറ്റാത്തതില്‍ . കുറവിലങ്ങാട് പള്ളിയിലും ഞാന്‍ അതുതന്നെ അനുകരിച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ആരോ എന്റെ തോളില്‍ തട്ടുന്നതായി അനുഭവപ്പെട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കാക്കി ക്കുപ്പായം ധരിച്ച മനുഷ്യന്‍ പിന്നില്‍ അയാള്‍ കാതില്‍ പറഞ്ഞു പള്ളിയില്‍ ചെരുപ്പു പാടില്ല പുറത്തുപോയി ഊറിവയ്ച്ചിട്ടു വരൂ. ഒരനുസരണയുള്ള കുട്ടി മാതിരി ഞാന്‍ പള്ളയില്‍നിന്നും ഇറങ്ങി പോന്നു. ശരി തന്നെ ഇന്ത്യയില്‍ എല്ലായിടത്തും എല്ലാ മതസ്ഥരും ആചരിക്കുന്ന ഒന്നാണ് പാദരക്ഷ ദൈവ സന്നിധിയില്‍ പാടില്ല. അവിടെ മാത്രമല്ല താജ് മഹല്‍ പോലുള്ള സ്ഥാപനങ്ങളിലും ചെരുപ്പിട്ടു പ്രവേശിച്ചുകൂടാ. ഉരുകുന്ന വെയിലിലും കാഴ്ച്ചക്കാര്‍ കാലു പൊള്ളിച്ചാണ് അകത്തു കടക്കുന്നത്. അല്ലാതെ പണവും മുടക്കി ആഗ്രയില്‍ താജ് കാണുവാനെത്തുന്ന വിദേശികള്‍ക്കും നമുക്കും ചെരുപ്പ് ഊരുക ആസമയം ഒരു പ്രശ്‌നമേയല്ല. ചോദ്യമുദിച്ചേക്കാം പിന്നെന്തുകൊണ്ട് താങ്കള്‍ക്ക് കേരളത്തിലെ പള്ളികളില്‍ ചെരുപ്പൂരുന്നതിനൊരു പ്രയാസം? അതിനും എനിക്കു കാരണമുണ്ട്. ഒന്നാമത് ഞാന്‍ വിശ്വസിക്കുന്നില്ല പള്ളികളോ അമ്പലങ്ങളോ ഈശ്വരന്‍ വസിക്കുന്ന സ്ഥലമെന്ന്. ദൈവത്തെ എങ്ങിനെ മനുഷ്യന് ഒരു വീടുപണിതു കുടിയിരുത്തുവാന്‍ പറ്റും? കൂടുതല്‍ പെരുമാറ്റ ചട്ടങ്ങള്‍ അജഗണങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ സാധിച്ചാല്‍ കൂടുതലെളുപ്പമായി അവരെ വരച്ച വരയില്‍ നിര്‍ത്തുന്നതിന്. കണ്ടിട്ടില്ലേ, എങ്ങിനെ മിലിട്ടറി ഭടന്മാരെ ഒരേ ലൈനില്‍ നടത്തുന്നത്? ഈ ചെരുപ്പൂരല്‍ മറ്റൊരു നിയന്ത്രണ അടവ് എന്നതിലുപരി ഒരു ദൈവവും മുകളിലിരുന്നു കെട്ടിടങ്ങളില്‍ ആരെല്ലാം ചെരിപ്പിട്ടുകൊണ്ടു കയറുന്നു എന്ന് നോക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം, ദൈവത്തിന് വാസസ്ഥലം ആവശ്യമില്ല നമ്മള്‍ പണിയുന്ന മണിഗോപുരങ്ങളില്‍ ഈശ്വരന്‍ വന്നു താമസിക്കുമെന്നു കരുതുന്ന മനുഷ്യനല്ലേ വിഡ്ഢി? എന്റെ വീട്ടിലും ആരുടേയും വീട്ടിലും ഞാന്‍ ചെരുപ്പു ധരിച്ചു കയറാറില്ല അമേരിക്കയില്‍ ഒരു വെള്ളക്കാരന്റെ വീട്ടിലാണെങ്കിലും കാരണം നമ്മുടെ വീടുകളാണ് ദൈവാലയങ്ങള്‍ എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. അവിടെ പുറത്തുനിന്നുമുള്ള അഴുക്കുകള്‍ ചവുട്ടി കയറ്റരുതേ. ക്രിസ്ത്യാനികള്‍ പറയും പഴയ നിയമത്തില്‍ എബ്രഹാം, മോശ കൂടാതെ പുരോഹിതര്‍ യെഹോവയുടെ മുന്നില്‍ പാദരക്ഷകള്‍ മാറ്റിയിരുന്നു എന്ന്. അതുപോലതന്നെ ഹിന്ദുക്കളും വിശ്വസിക്കുന്നു ഒരു ദൈവവും പാദരക്ഷ ധരിച്ചിരുന്നില്ല കൂടാതെ ഹൃഷിമാര്‍ നഗ്ദ്ധ പാദരായി സഞ്ചരിച്ചിരുന്നു. ചെരുപ്പു വിരളമായി ധരിച്ചിരുന്ന കാലത്തും പുറത്തുനിന്നും വീട്ടിലെത്തുമ്പോള്‍ കാലു കഴുകിയ ശേഷം അകത്തു പ്രവേശിക്കുന്ന രീതി.അത് നല്ലൊരു ശീലമായിട്ടാണ് ഞാന്‍ കാണുന്നത്. കേരളത്തില്‍ പലേ കടകളിലും ചെരുപ്പ് പുറത്തുവയ്ക്കുന്നതിന് നിര്‍ബന്ധിക്കാറുണ്ട്. ഈ ക്കരണത്താല്‍ ഒരു കടയില്‍ ഞാന്‍ കയറാതിരുന്നിട്ടുമുണ്ട്. കേരളത്തില്‍ കത്തോലിക്കാ പള്ളികളില്‍ ചെരുപ്പ് ധരിക്കുന്നതിനുള്ള വിലക്ക് അധിക നാളുകളായിട്ടില്ല തുടങ്ങിയിട്ട് ഇതും നാം ഹിന്ദുമതത്തില്‍ നിന്നും സ്വീകരിക്കുന്ന മറ്റൊരാചാരം. കുറവിലങ്ങാട്ടു പള്ളിയിലാണ് ആദ്യമായി ഞാന്‍ ചെരുപ്പു പോലീസിനെ കാണുന്നത് മറ്റുപള്ളികളിലും കണ്ടേക്കാം. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ പ്രാര്‍ത്ഥനാ പോലീസുണ്ട് ഇവര്‍ ചുറ്റിനടക്കും പ്രാര്‍ത്ഥനാ സമയം വ്യാപാരികള്‍ കടകള്‍ അടക്കുന്നുണ്ടോ എന്നു നോക്കുവാന്‍. ഇതില്‍ നിന്നും , ചരിത്ര ഐതിഹ്യ പ്രാധാന്യതഉള്ള സ്ഥലങ്ങളില്‍ നിന്നും ചെരുപ്പൂരില്ല എന്ന വാശിയില്‍ ഞാന്‍ മാറിനിന്നിട്ടില്ല. ടാജിലും, വിവേകാനഡപാറയിലും,അനേകം അമ്പലങ്ങളിലും മോസ്ക്കുകളിലും ചെരുപ്പൂരി ഞാന്‍ പ്രവേശിച്ചിട്ടുണ്ട്. ഗുരുവായൂര്‍ അമ്പലത്തില്‍ കയറുന്നതിനു പറ്റിയില്ല കാരണം അവിടെ പാന്റ്‌സ് ധരിക്കുന്നവരെ കയറ്റിവിടില്ല. മതങ്ങള്‍ക്കു മാത്രമല്ല മറ്റു പലേ പ്രസ്ഥാനങ്ങള്‍ക്കും നിബന്ധനകളുണ്ട് അംഗങ്ങള്‍ ഏതുരീതിയില്‍ പെരുമാറണം ആയതിനാല്‍ ഇതില്‍ നിന്നും ആരും ധരിക്കരുത് ഞാന്‍ കേരളാ കത്തോലിക്കാ സഭയെ വിമര്‍ശിക്കുന്നെന്നോ കുറ്റപ്പെടുത്തുന്നെന്നോ. ഓരോ പള്ളിക്കും സ്വാധദ്ര്യമുണ്ട് വിശ്വാസികള്‍ എന്തു ധരിക്കണം പള്ളിക്കുള്ളിലെന്നു നിഷ്കര്‍ഷിക്കുന്നതിന് . അതില്‍ ഏതുര്‍പ്പുള്ളവര്‍ മാറിനില്‍ക്കുക അല്ലാതെ അച്ഛനേയും മെത്രാനെയുമൊന്നും ഇതില്‍ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എല്ലാമോരു വൈറ്റിപ്പിഴപ്പാണല്ലോ? പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി) ടെക്‌സസ് യു.എസ്. സെനറ്റ് സീറ്റില്‍ ടെഡ് ക്രൂസ് വിജയം ആവര്‍ത്തിച്ചു. ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബര്‍ട്ടിനും വിജയം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. തന്റെ ട്വിറ്ററിലൂടെ ഷോയ്ബാണ് കുഞ്ഞ് പിറന്ന വിവരം ലോകത്തെ അറിയിച്ചത്. അത്യധികം ആവേശത്തോടെ ഞാന്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും സാനിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ക്ക് നന്ദി ഷോയ്ബ് ട്വിറ്ററില്‍ കുറിച്ചു. 2010-ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വര്‍ഷം ഏപ്രിലിലാണ് സാനിയ അമ്മയാകാനൊരുങ്ങുന്ന വാര്‍ത്ത പുറത്ത് വന്നത്. ഇതോടെ കരിയറില്‍ നിന്ന് ബ്രേക്കെടുത്ത സാനിയ 2020ലെ ടോക്കിയോ ഒളിംപിക്‌സിലൂടെ വീണ്ടും കളിക്കളത്തിലെത്തുമെന്നാണ് സൂചന. ഷുഐബ് വാര്‍ത്ത പുറത്തുവിട്ടതോടെ ഇരുവര്‍ക്കും ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്ന് വിട്ടു പുഴയില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ ഒഴുക്കില്‍പ്പെട്ട് കാണാതായി • Suprabhaatham മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്ന് വിട്ടു പുഴയില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ ഒഴുക്കില്‍പ്പെട്ട് കാണാതായി പുഴക്കരികില്‍ മീന്‍പിടിക്കുന്നവരാണ് ഒഴുക്കില്‍പെട്ടത് ആദ്യം കണ്ടത്. തുടര്‍ന്ന് ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘമെത്തി വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല ചിറ്റൂര്‍: മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്ന് ചിറ്റൂര്‍ പുഴയിലെ നിലംപതിപ്പാലങ്ങളില്‍ വെള്ളം കയറി ഒരാളെ കാണാതായി. ചിറ്റൂര്‍പ്പുഴയില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. തെക്കേഗ്രാമം ഷണ്‍മുഖം കോസ് വേയ്ക്ക് സമീപം താമസിക്കുന്ന വേലായുധന്റെ മകന്‍ ഭാസ്‌ക്കരന്‍ (52) എന്ന കണ്ണനാണ് ഒഴുക്കില്‍പ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ഷണ്‍മുഖം കോസ് വേയ്ക്ക് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ഭാസ്‌ക്കരന്‍. ആളിയാറില്‍ നിന്ന് വെള്ളം തുറന്നു വിട്ടിരിക്കുന്നതിനാല്‍ പുഴയില്‍ നല്ല നീരൊഴുക്കുണ്ടായിരുന്നു. പുഴയ്ക്കരികില്‍ മീന്‍പിടിക്കുന്നവരാണ് ഒഴുക്കില്‍പെട്ടത് ആദ്യം കണ്ടത്. തുടര്‍ന്ന് ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘമെത്തി വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വൈകിട്ട് 6 മണിയോടെ പാലക്കാട് നിന്ന് സ്‌ക്യൂബാ ടീം സ്ഥലത്തെത്തി രാത്രി 7.30 വരെ തിരച്ചില്‍നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിന്‍വാങ്ങുകയായിരുന്നു.ചൊവാഴ്ച്ച രാവിലെ തന്നെ തിരച്ചില്‍ തുടരും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദുബായ്: 17-ാമത് ഷിഫാ അല്‍ജസീറ രാജ്യാന്തരപുരസ്‌കാരം ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരിന്. കായിക മാധ്യമരംഗത്തെ രാജ്യാന്തരമികവിനാണ് അഞ്ചുലക്ഷംരൂപയുടെ പുരസ്‌കാരമെന്ന് ഷിഫ അല്‍ജസീറ ചെയര്‍മാന്‍ ഡോ. കെ.ടി. റബിബുല്ല അറിയിച്ചു. ഡിസംബര്‍ 30-ന് മസ്‌കറ്റില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി അവാര്‍ഡ് വിതരണം ചെയ്യും. മറ്റ് പുരസ്‌കാരങ്ങള്‍ക്ക് പത്മശ്രീ ഡോ. കെ.ജെ. യേശുദാസ്, കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍, സംവിധായകന്‍ സലീം അഹമ്മദ്, നടന്‍ സിദ്ദിഖ്, ഡോ. ഉമ പ്രേമന്‍, വ്യവസായി അനില്‍ പിള്ള അന്‍വര്‍ മൊയ്തീന്‍ എന്നിവര്‍ അര്‍ഹരായി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തഴുകി തഴുകി എന്‍ ആത്മാവിനുള്ളില്‍ വിസ്ക്കിതന്‍ പുഴയായിറ്റൊഴുകെണ്റ്റെ പെണ്ണെ.. ഒരു നുള്ളു കഞ്ചാവു ബീഡിതന്നുള്ളിലെ പുകയായിറ്റെരിയു നീ എണ്റ്റെ പെണ്ണെ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കീഴാറ്റൂരില്‍ കേന്ദ്രം ഇടപെട്ടത് തെറ്റ് : പിണറായി - themediasyndicate ന്യൂഡല്‍ഹി : കീഴാറ്റൂര്‍ ബൈപാസ് പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടതു തെറ്റായ നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണ്. കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടുണ്ട്. കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് സംഘടനാപരമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. കീഴാറ്റൂർ ബൈപാസ് പ്രശ്നത്തിലെ സാങ്കേതികവശം പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കുെമന്ന് കേന്ദ്രമന്ത്രി അൽ‌ഫോൻസ് കണ്ണന്താനം പറഞ്ഞിരുന്നു. ബദൽപാതയടക്കം സമിതി പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായും കണ്ണന്താനം വ്യക്തമാക്കി. ബിജെപി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവർത്തകരും ഗഡ്കരിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു. സമരസമിതി നേതാക്കൾ നൽകിയ നിവേദനം വിദഗ്‌ധസംഘം പരിശോധിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല. തുരുത്തി, വേളാപുരം എന്നിവിടങ്ങളിലെ പ്രശ്നങ്ങളും സംഘം പരിശോധിക്കും. അതേസമയം നിലവിലെ റോഡില്‍ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ഗഡ്കരി തള്ളി. മേൽപ്പാലം പ്രായോഗികമല്ലെന്നാണു കേന്ദ്രത്തിന്റെ വാദം. പ്രകൃതിയെ നശിപ്പിക്കാതെ റോഡ് വികസനം വേണമെന്നാണ് ആവശ്യമെന്നും വിദഗ്‌ധസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. നിലക്കൽ: ചിത്തിര ആട്ടം ആഘോഷത്തിന് വൈകിട്ട്​ അഞ്ച്​ മണിക്ക്​ നട തുറക്കാനിരിക്കെ ശബരിമല തീര്‍‌ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. തീർത്ഥാടകരെ കാൽനടയായാണ്​ കടത്തിവിടുന്നത്​. രാവിലെ 11.10നാണ് ... തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളിലും ബോട്ടുകളിലും പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുന്നതിനായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പെട്രോനെറ്റ് കമ്പനിയും ചേർന്ന് ഉപസമിതി രൂപീകരിച്ചു. ട്രാന്‍സ്പോർട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സമിതിയുടെ ... ശബരിമല പ്രതിഷേധം : കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമായ 1.25 കോടി ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്ന് ഡിജിപിയോട് തച്ചങ്കരി തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഡിജിപിക്കു കത്തു നല്‍കി. നഷ്ടപരിഹാരം ഈടാക്കുന്നതിനായി, ... എന്‍.ഡി.എ-ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ തുടങ്ങി , കോഴിക്കോട്ടും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.ഹ​ർ​ത്താ​ലി​നി​ടെ കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റ്. കോ​ഴി​ക്കോ​ട്ട് കു​ണ്ടാ​യി​ത്തോ​ട്, മു​ക്കം, ... തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം പിന്‍വലിച്ചു. കുടുംബശ്രീക്ക് റിസര്‍വേഷന്‍ കൗണ്ടറുകള്‍ നല്‍കാനുള്ള തീരുമാനം മാനേജ്‌മെന്റ് പിന്‍വലിച്ച സാഹചര്യത്തിലാണ് സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തിവന്ന സമരം ... തിരുവനന്തപുരം: ജീവനക്കാരുടെ മിന്നല്‍ സമരത്തെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം ചെയ്തിരുന്നത്. പരിശീലനം നിര്‍ത്തിയത് ... പത്തരക്ക് പരാതി അയച്ചു, രണ്ടരക്ക് മറുപടി, മൂന്നിന് പെന്‍ഷന്‍ വിതരണം തുടങ്ങി, മുഖ്യമന്ത്രിയുടെ ചടുലതയ്ക്ക് ഉദാഹരണമിതാ.. കൊച്ചി : പിണറായി വിജയന്‍ എന്ന കേരളാ മുഖ്യമന്ത്രിയുടെ ഭരണ ചടുലതയ്ക്ക് ഉദാഹരണവുമായി മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ജോണ്‍ വാഴത്തറ. എറണാകുളം ജില്ലയിലെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ... തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു ... തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓഗസ്റ്റ് ഏഴിന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാപണിമുടക്ക്. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്‌. ആറാംതിയതി രാത്രി ... തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്മെന്റിന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സൂ​ച​ന​പ​ണി​മു​ട​ക്ക്​ ന​ട​ത്തും. ആ​റി​ന്​ രാ​ത്രി 12 ... അഞ്ചു സോണില്‍ നിന്നും കെഎസ്ആർടിസി ഇനി മൂന്നു സോണിലേക്ക്, അച്ചടക്കനടപടിയും സ്ഥലംമാറ്റവും മേ​ഖ​ലാ​ധി​കാ​രി​ക്ക്​ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്നുമുതൽ മൂന്ന് മേഖലയായി മാറുന്നു. ദക്ഷിണമേഖല (തിരുവനന്തപുരം), മധ്യമേഖല (എറണാകുളം), വടക്കൻമേഖല (കോഴിക്കോട്) എന്നിങ്ങനെയാണ് വിഭജനം. അഞ്ച് മേഖലകളെയാണ് മൂന്നാക്കിയത്. ... റെയില്‍വേയെ തറപറ്റിക്കാനുള്ള പരീക്ഷണം വന്‍വിജയം, ഓഗസ്റ്റ്‌ ഒന്ന് മുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ചില്‍ബസുകള്‍ തിരുവനന്തപുരം : റെയില്‍വേ യാത്രക്കാരെക്കൂടി ആകര്‍ഷിക്കാനുള്ള നീക്കവുമായി ശീതീകരിച്ച ബസിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കിയ കെഎസ്ആർടിസി ചിൽ ബസിന്റെ പരീക്ഷണ ഓട്ടം വന്‍ ... എന്തുകൊണ്ട് കേന്ദ്രാവിഷ്‌കൃത പദ്ധതികളെ പറ്റി നമ്മൾ സംസാരിക്കുന്നില്ല എന്ന പരാതിയാണ് സംഘപരിവാർ അണികൾക്ക്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്യപ്പെട്ട കെ.എസ്.ആര്‍.ടി.സിയുടെ സീറോ എമിഷൻ ബസുകളുടെ പിതൃത്വവും ... തിരുവനന്തപുരം: മേയിൽ കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ്​ വരുമാനം. 207.35 കോടിയാണ് കോര്‍പറേഷന് ലഭിച്ചത്. 2017 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21.74 കോടി രൂപ അധികം ലഭിച്ചു. വേനല്‍ക്കാലത്ത് കലക്​ഷന്‍ ... കൊച്ചി: ഡ്രൈവര്‍മാരുടെ കുറവു പരിഹരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി വിരമിച്ചവരെ ജോലിക്ക് എടുക്കുന്നു. 659 ഡ്രൈവര്‍മാര്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. 60 വയസില്‍ ... തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്തി​പ്പി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ നേ​ട്ടം. പൊ​തു​വേ ഞാ​യ​റാ​ഴ്ച​ക​ളി​ൽ വ​രു​മാ​നം കു​റ​വാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്​​ഷ​ന്‍ 6.88 കോ​ടി രൂ​പ​യാ​ണ്. ... തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ഹെവി ലൈസന്‍സും ബാഡ്ജുമുള്ള മറ്റുവിഭാഗം ജീവനക്കാര്‍ക്കും ഇനി ഡ്രൈവര്‍മാരാം. ഇതുമായി ബന്ധപ്പെട്ട് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ഡ്രൈവര്‍മാരില്ലാത്തതുകാരണം ബസ് മുടങ്ങുന്നത് ഒഴിവാക്കാനാണ് ... സുശീല്‍ ഖന്ന റിപ്പോര്‍ട്ട്‌ നടപ്പാക്കും മുന്‍പ് ഹേമചന്ദ്രന്‍ തെറിച്ചു, തച്ചങ്കരി പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി തിരുവനന്തപുരം : ടോമിന്‍ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി ആയി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇപ്പോള്‍ എം.ഡി ആയി പ്രവര്‍ത്തിക്കുന്ന എ.ഹേമചന്ദ്രനെ അഗ്നിശമന സേനയുടെ മേധാവിയാക്കും. തച്ചങ്കരിക്ക് ക്രൈം ... തി​രു​വ​ന​ന്ത​പു​രം: വി​ഷു, അം​ബേ​ദ്ക​ര്‍ ജ​യ​ന്തി അ​വ​ധി ദി​വ​സ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഏ​പ്രി​ല്‍ 11 മു​ത​ല്‍ 17 വ​രെ കൂ​ടു​ത​ല്‍ അ​ധി​ക സ​ര്‍വി​സു​ക​ള്‍ കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും മൈ​സൂ​രു/​ബം​ഗ​ളൂ​രു മേ​ഖ​ല​ക​ളി​ല​ക്കും ... തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ നിർദ്ദേശമുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻെ. പ്രൊഫ.സുശീൽ ഖന്നയുടെയും ബാങ്കുകളുടെ കൺസോർഷ്യത്തിന്റെയും നിർദേശമാണിത്. ഈ രണ്ട് പേരുടെയും ... സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരുടെ നില്‍പ്പിനുള്ള വിലക്ക്, മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്യണമെന്ന് കെ.എസ്.ആര്‍.ടി.സി തി​രു​വ​ന​ന്ത​പു​രം: സൂ​പ്പ​ർ ഫാ​സ്റ്റ്, എ​ക്സ്പ്ര​സ് ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി യാ​ത്ര ചെ​യ്യി​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. ... തിരുവനന്തപുരം : ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പ്പയെടുത്ത് കെ.ടി.ഡി.എഫ്.സിയുടെ കുരുക്കില്‍ നിന്നും ഒഴിവാകാന്‍ നോക്കുന്ന കെ.എസ്.ആര്‍.ടി.സി വീണ്ടും അതേ കുരുക്കിലേക്ക്. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ... ആലുവ: കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി ബസ് സര്‍വീസ് ആലുവയില്‍ നിന്ന് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 48 സീറ്റുകളുള്ള ബസില്‍ 150 ... തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ൻ​ഷ​ൻ ... തി​രു​വ​ന​ന്ത​പു​രം: മിനിമം ചാര്‍ജ് അടക്കമുള്ള ബസ്‌ നിരക്ക് വര്‍ധനയിലൂടെ കെ.​എ​സ്.​ആ​ർ.​ടി.​സി ല​ക്ഷ്യ​മി​ടു​ന്ന പ്ര​തി​ദി​ന​വ​രു​മാ​നം 8.90 കോ​ടി. അടുത്തിടെ നടന്ന സ്വകാര്യ ബസ്‌ സമരത്തില്‍ കെ.എസ്.ആര്‍.ടി.സി നേടിയ പ്രതിദിന ... തിരുവനന്തപുരം : കളക്ഷന്‍ റെക്കോഡ് ഭേദിക്കുന്നതില്‍ ഇത്രയ്ക്കും ത്രില്‍ ഉണ്ടെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പഠിപ്പിച്ച സ്വകാര്യ ബസ് സമരം ഒത്തുതീര്‍ന്നപ്പോള്‍ നാലു ദിവസം കൊണ്ട് കോർപറേഷന്റെ ഖജനാവിലെത്തിയത് ... തിരുവനന്തപുരം : സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം കുതിച്ചുയരുന്നു. ശനിയാഴ്ച ലഭിച്ച 7.85 കോടി കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനമാണ്. ഇന്നു വരുമാനം ... തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ​ബ​സ്​ സ​മ​ര​ത്തെ നേ​രി​ടാന്‍ വി​പു​ല​മാ​യ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങള്‍ ഒരു​ക്കിയ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ആ​ദ്യ​ദി​നം 67 ല​ക്ഷം അ​ധി​ക​വ​രു​മാ​നം. പ​ര​മാ​വ​ധി ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കി​യും പ്ര​ത്യേ​ക ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ വെ​ള്ളി​യാ​ഴ്ച ... കോഴിക്കോട് : കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സൂപ്പര് എക്സ്പ്രസ് ബസ്‌ സര്‍വീസ് അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ മരിച്ചു. ഗുണ്ടൽപേട്ട കാവേരിക്ക്​ സമീപം നക്കൽ തൊണ്ടിയിൽ ഉണ്ടായ അപകടത്തില്‍ കോഴിക്കോട് ... തിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷന് സർക്കാർ പണം അനുവദിക്കും. എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു മാസത്തെ പെൻഷനായി 60 കോടി രൂപ ആവശ്യപ്പെട്ടാണു എംഡി കത്തു നൽകിയത്. ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഭരണകർത്താക്കൾ, തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ ഈജിപ്തിൽ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ പേരില് അതിനു കാർമികത്വം വഹിക്കുന്നതാകട്ടെ ഇഖ് വാനുൽ മുസ്ലിമുനും !! ഖലീഫയായ ഉസ്മാൻ റദിയല്ലാഹു അന്ഹുവിനെതിരിൽ പടപ്പുറപ്പാട് നടത്തുകയും അദ്ധേഹത്തെ ഉപരോധിച്ചു അതി നിഷ്ടുരമായി കൊലപ്പെടുത്തുകയും ചെയ്ത ഖവാരിജുകളാണ് ഇവരുടെ ആദർശ പിതാക്കൾ. ഭരണകർത്താക്കൾക്കെതിരിൽ പൊതു ജനങ്ങളെ ഇളക്കിവിടുകയും പ്രധിശേധങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്യുന്നവർ നബി ചര്യയുടെ വക്താക്കളോ അതിന്റെ പിന്തുടര്ച്ച അവകാശപ്പെടാൻ യോഗ്യരോ അല്ല. ഇസ്ലാമിന്റെ ബാനർ ഉയർത്തിപ്പിടിച്ചു അതിന്റെ മറവിൽ ആധുനിക ഖവാരിജീ ചിന്ത മുസ്ലിം ബഹു ജനങ്ങളിൽ ഇസ്ലാമിക ദർശനമായി പ്രചരിപ്പിക്കുകയും അതിൽ കൊല്ലപ്പെടുന്നവരെ ധീരയോധാക്കളായി വാഴ്ത്തുകയും ചെയ്യുക. അതിനു വശം വതരാവാത്ത ആളുകളെ ഭീരുക്കളും ഭരണ കർത്താക്കളുടെ ഉപചാപക വ്രിന്തവുമായി ചിത്രീകരിക്കുക. ഇങ്ങിനെ പോകുന്നു ആധുനിക ഖവാരിജുകളുടെ വീക്ഷണ വൈകല്യങ്ങൾ. നബി ചര്യയിലോ , സ്വഹാബതിന്റെ ജീവിതത്തിലോ ഭരണ കർത്താക്കൾക്കെതിരിൽ പൊതുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയോ സമരം നയിക്കുകയോ ചെയ്തതായി യാതൊരു രെഖയുമില്ല. ദീനും ദുനിയാവുമറിയാത്ത " റുവൈബിദകളാണ്" ഇതിന്റെ വക്താക്കളും പ്രയോഗതാക്കളും . ദീൻ അവർ പഠിച്ചിരുന്നുവെങ്കിൽ അവർ സുന്നത് പിന്തുടർന്ന് അച്ചടക്കം പാലിക്കുമായിരുന്നു. ദുനിയാവ് അവർക്കരിയുമായിരുന്നുവെങ്കിൽ, സർവായുധ വിഭുഷിതരായ ഭരണ കര്താക്കൾക്കെതിരിൽ നിരായുധരായി ഇറങ്ങി പുരപ്പെടില്ലായിരുന്നു, സ്ത്രീകളോടും കുട്ടികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യില്ലായിരുന്നു. തുനീശ്യയിൽ ഗനുഷിക്കും ഈജിപ്തിൽ മുര്സിക്കും ഭരണം കിട്ടിയപ്പോൾ ഈ അഭിനവ ഇസ്ലാമിസ്റ്റുകൾ ശരീഅത് നടപ്പാക്കാനല്ല ശ്രമിച്ചത്. അത് ഈജിപ്തിൽ നടപ്പാക്കാൻ കഴിയില്ല എന്നാണു മുർസി പറഞ്ഞത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കയ്യീട്ടു വാരാൻ മാത്രമേ ഇവർ ഇസ്ലാമിനെ ഉപയോഗിക്കുന്നുള്ളൂ. അധികാരം കിട്ടിക്കഴിയുമ്പോൾ ഇവർ പഴയതെല്ലാം മറക്കുന്നു. ഇപ്പോൾ മുര്സിയെ, സീസി ആട്ടിപുറത്താക്കിയപ്പോൾ ഇഖ് വാനികൾ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നു. അതിന്റെ കാവല ഭടന്മാരായി വേഷം കെട്ടുന്നു. !! എന്തൊരു വിരോധാഭാസം !! ഇഖ് വാനികളുടെ കേരള പതിപ്പായ ജമായത്തെ ഇസ്ലാമി, കേരളത്തിൽ "റാബിയ അദവിയ" തീർത്തു. അതും റമദാൻ മാസത്തിലെ അവസാനത്തെ പത്തിൽ !! സ്ത്രീകളെയും കുട്ടികളെയും പൊതു ജനങ്ങളെയും രമദാനിന്റെ രാ പകലുകളിൽ പൊതുസ്ഥലത്ത് ഒരുമിച്ചു കൂട്ടി, ഈജിപ്തിൽ മഴ പെയ്തതിന് കേരളത്തിൽ കുട ചുടി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു !!. റമദാനിലെ അവസാന പത്തിലെ നബി ചര്യ ഇതല്ലെന്ന് കേരളത്തിലെ ഉമ്മാമമാർക്കു പോലും അറിയാം. പക്ഷെ ജമകൾക്കറിയില്ല !! അല്ലെങ്കിലും ഇവർക്കെന്നാണ് ജനാധിപത്യം "പഞ്ചാര" യായത്‌? നിരായുധരായ ആബാലവ്രിന്ദം ജനങ്ങളെ തോക്കിൻ കുഴലിനു മുന്നിലേക്ക്‌ ആട്ടിതെളിച്ച് , അരുംകൊലക്കു കൂട്ടു നിന്ന ഇഖ് വാനി പ്രഭ്രിതികൾ പട്ടാളം കൊല്ലുന്നേ എന്ന് ആർപ്പു വിളിക്കുന്നതിൽ എന്ത് ആത്മാര്തതയാണ് ഉള്ളത്? സത്യത്തിനോട്‌ അവര്ക്ക് ഒരാളപമെങ്കിലും കൂറ് ഉണ്ടായിരുന്നെങ്കിൽ, സുന്നതിനോട് അവര്ക്ക് പ്രതിപത്തി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഖവാരിജുകളുടെ വിഴുപ്പുകൾ അവർ ഏറ്റെടുക്കുമായിരുന്നില്ല. പ്രതിഷേധ സമരത്തിന്റെ കുത്തൊഴുക്കിൽ പരിശുദ്ധമായ ഒരു മാസം ഒലിച്ചു പോയത് പോലും നവ ഖവാരിജുകൾ അറിഞ്ഞില്ല. ഇല്ല, നിങ്ങൾക്കിതിനെ ജിഹാദെന്നു വിളിക്കാൻ കഴിയില്ല. ഇസ്ലാമിക ജിഹാദിന് നിയതമായ നിയമമുണ്ട്. ഭരണാധികാരിക്കെതിരിൽ പടപ്പുറപ്പാട് നടത്തുകയും അതിൽ കൊല്ലപ്പെടുകയും ചെയ്യുന്നതിന് പറയുന്ന പേരല്ല ജിഹാദ് എന്നത്. മുസ്ലിം നാടുകളിൽ മുഴുവൻ അറബ് വിപ്ലവമെന്ന് പറഞ്ഞു ഇഖ് വാനികൾ നടത്തുകയും പാശ്ചാത്യ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഒത്താശ ചെയ്യുകയും ചെയ്ത തെമ്മാടിത്തത്തിനു ജിഹാദെന്നു പറഞ്ഞാൽ, അല്ലാഹുവിന്റെ കലിമതു ഉയര്ന്നു നില നില്ക്കാൻ നബിയും സ്വഹാബതും നടത്തിയ വിശുദ്ധ ധർമ യുദ്ധത്തിനു എന്ത് പേര് പറയും ? അക്രമികളായ ഭരണാധികാരികലോടുള്ള പോരാട്ടവും ധീര രക്ത സാക്ഷ്യങ്ങളും ആണ് ഖവാരിജു ആവാനുള്ള മാനദണ്ഡമെങ്കില്‍ ഹുസൈന്‍ (റ) അബ്ദുല്ലാഹിബ്നു ഉമര്‍ വരെ ഇവരുടെ നിര്‍വചന പ്രകാരം ഖവാരിജുകള്‍ ആവണം .... അല്ല കള്ളാ..,ബ്രിട്ടീഷ്‌ കാരോട് പോരാടിയ മമ്പുറം തങ്ങളും ഉമര്‍ ഖാളിയും ആലി മുസ്ലിയാരും നിങ്ങളുടെ ഭാഷയില്‍???!!!!!!!! അപ്പൊ മുര്സിക്കെതിരെ പോരാടിയ നിന്റെ കക്ഷിയോ???!!!! ഇസ്ലാം എന്താണെന്നത് ബ്ളോഗറുടെ ഇഷ്ടം അനുസരിച്ചല്ലല്ളോ? യസീദ് എന്ന സര്‍വായുധ സജ്ജനായ ഭരണ കുടത്തിനെതിരെ പോരാടി രക്തസാക്ഷ്യം വഹിച്ച കര്‍ബലയുടെ പുത്രന്‍ ഹുസൈന്‍ (റ) ഖവാരിജ് ആയിരുന്നോ ആവോ?. തുലോം തുച്ചമായ ആളുകള്‍ വധിക്കപ്പെടുമെന്ന് അന്ന് ഉറപ്പായിരുന്നു. പിന്തിരിയാന്‍ പലരും ഉപദേശിച്ചു. പലരും പിന്തിരിഞ്ഞുപോയി. പക്ഷേ, ഹുസൈന്‍ (റ) നിലപാട് മാന്യ സലഫീ സുഹൃത്ത് അറിയുമോ എന്തോ?. അക്രമിയായ ഭരണാധികാരിക്ക് മുന്നില്‍ സത്യം പറയലാണ് ജിഹാദ് എന്ന ഹദീസ് എന്തു ചെയ്യും. ഫിര്‍ഒൗന്‍ എന്ന ഭരണകൂടത്തിനെതിരായ പോരാട്ടമായിരുന്നില്ളേ മൂസ നബിയുടെ നിയോഗ ദൗത്യം തന്നെ? നംറൂദിനെതിരായ പോരാട്ടം മറന്നോ? നിലനില്‍ക്കുന്ന അധികാരി വര്‍ഗത്തിന്‍െറ ധിക്കാരങ്ങളെ പിടിച്ചു കെട്ടാന്‍ തന്നെയാണ് നബിമാര്‍ അവതരിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനം അവരുടെ ദൗത്യമായിരുന്നു. ലോക സലഫികള്‍ക്കില്ലാത്ത നിലപാട് കേരളത്തിലെ സലഫികള്‍ എടുക്കുമ്പോള്‍ ഇസ്ലമില്‍നിന്ന് തെളിവ് ഹാജരാക്കനെങ്കിലും തായാറാകണം.. ആദം നബി മുതല്‍ മുഹമ്മദ് നബി വരെ. അത് കഴിഞ്ഞാല്‍ ഖലീഫമാര്‍ .. പിന്നെ ആധുനിക സലഫികള്‍ ഇതാണ് ഇസ്ലാമിന്‍െറ ചരിത്രം എന്ന് കരുതി വിഢിത്തം പറയരുത്.. ഭരണാധികാരികള്‍ക്കെതിരെ ജിഹാദ് പാടില്ലെന്ന് പ്രജരിപ്പിക്കുന്ന ആലു സൗദിന്‍റെ കൊട്ടാരം കൂലിക്കാര്‍ ആലു സൗദിനെ എങ്ങനെ ന്യായീകരിക്കും ? 1932 ല്‍ ബ്രിട്ടീഷ്കാരില്‍ നിന്നും അച്ചാരം പറ്റി തുര്‍ക്കി ഖിലാഫത്തിനെതിരെ യുദ്ധം ചെയ്ത് ഇസ്ലാമിക ജമാഅത്തിനെ താഴെ ഇറകഛകിയത് ഏത് അമലില്‍ പെടും. ? ലോക താഗൂത്തായ ഐക്യ രാഷ്ട്രസഭയുടെ ഒറിജിനല്‍ മെംബറായാ സൗദ്് സൗദി പിന്‍പറ്റുന്ന മുഹമ്മദ് ഇബ്നു അബ്ദുള്‍ വഹാബ് (റ ) പഠിച്ച നാഖിദ് പ്രകാരം മുര്‍ത്തദാണ്. കൂടാതെ 2009 ല്‍ ഇറാകിലെ മുസ്ലിം ജമാഅത്തിനെ ഇല്ലായ്മചെയ്യാന്‍ അമേരിക്ക എന്ന ഖുഫ്ാറിന് ബെയ്സ് കൊട്ത്തത് മൂലം നാഖിദ് പ്രകാരം ആലു സൗദ് മുര്‍ത്തദായി. ഖുഫ്രന്‍ ഭരണാധികാരിക്ക് വേണ്ടി ദീനിനെ വളച്ചൊടിക്കുന്ന നിങ്ങളെ പോലുളള എഴുത്ത് കാരാണ് ദീനിന്‍റെ ശാപം ..ല <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചി: ആവശ്യമായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 150 കുട്ടികളാണ് നിലവില്‍ ശിശുഭവനിലുള്ളത്. കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ചിത്രകല ഔപചാരികമായി പഠിക്കാതെ തന്നെ അധികമാരും കൈവച്ചിട്ടില്ലാത്ത കുത്തുകളിലൂടെയുള്ള ചിത്രരചനാ സങ്കേതത്തില്‍ വിരിഞ്ഞത് ഒട്ടേറെ ചിത്രങ്ങളാണ്. വടകര: ബിന്ദുക്കള്‍ കൊണ്ടു ചിത്രവിസ്മയം തീര്‍ക്കുകയാണ് വടകരയ്ക്കടുത്ത് മയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ യൂസുഫ്. ചിത്രകല ഔപചാരികമായി പഠിക്കാതെ തന്നെ അധികമാരും കൈവച്ചിട്ടില്ലാത്ത കുത്തുകളിലൂടെയുള്ള ചിത്രരചനാ സങ്കേതത്തില്‍ വിരിഞ്ഞത് ഒട്ടേറെ ചിത്രങ്ങളാണ്. ആ ശേഖരത്തില്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷനുമായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ ഒളിമങ്ങാത്ത ചിത്രവും ഉള്‍പ്പെടും. വരകളില്ലാതെ, കുത്തുകള്‍ മാത്രമുള്ള മനോഹരമായ നിരവധി ചിത്രങ്ങള്‍ ഈ ഓട്ടോ ഡ്രൈവറുടെ വിരല്‍തുമ്പിലൂടെ കാന്‍വാസിലേക്കു പതിഞ്ഞിട്ടുണ്ട്. ബോള്‍പേന ഉപയോഗിച്ചാണു ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഒരുചിത്രം പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും. നൂറുകണക്കിനു കുത്തുകള്‍ ഉപയോഗിച്ചു രൂപപ്പെടുത്തുന്ന ഡോട്ട് ആര്‍ട്ടിന്റെ മറ്റൊരു പേരാണ് പോയന്റലിസം. ഏറെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമുള്ള ഒരു മാധ്യമം കൂടിയാണിത്. ചെറുപ്പം മുതലേ വരയില്‍ അതീവ തല്‍പരനായിരുന്ന യൂസുഫ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണു വരയിലെ സാങ്കേതികതകള്‍ മനസിലാക്കുന്നത്. പ്രവാസിയായ ബക്കര്‍ തൃശ്ശൂരാണ് യൂസുഫിന്റെ വരയിലെ ഗുരു. പകല്‍ സമയങ്ങളില്‍ ഓട്ടോ ഓടിച്ച് ജീവിതോപാധി കണ്ടെത്തുന്ന യൂസുഫ് രാത്രി വൈകുവോളം ചിത്രരചനയിലേര്‍പ്പെടുന്നു. സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്താനും വളര്‍ന്നുവരുന്ന തലമുറക്കു പരിശീലനം നല്‍കാനും ഈ യുവാവിന് ആഗ്രഹമുണ്ട്. ഒന്തംപറമ്പത്ത് കുഞ്ഞമ്മദിന്റെയും ആയിഷയുടെയും നാലു മക്കളില്‍ മൂന്നാമനാണ് യൂസുഫ്. കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും ഈ കലാപ്രതിഭയുടെ പ്രയാണത്തില്‍ ഒപ്പമുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 24 മണിക്കൂർ വാസത്തിനെ ദിവസവാടകയുടെ പട്ടികയിൽ പെടുത്തിയാൽ അതിനൊരു അന്തസ്സുണ്ട്. ആറുമണിക്കൂർ ജോലി എന്നൊക്കെ പറയും പോലെ, അതിൽ മനുഷ്യാവകാശപ്രശ്നവും അന്തർഭവിച്ചിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂർ ഒരു മൂട്ട മുറിയിൽ കഴിച്ചുക്കൂട്ടാൻ ഒരു ദിവസത്തെ കൂലി ഈടാക്കിയിട്ട് അതു നിയമപരമായി ശരിയാണെന്ന് വരുത്തിതീർത്താലോ? ആരോട് പറയാനാണ്? തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ വരെ ഏതാണ്ട് അഞ്ച് ആറ്‌ മണിക്കൂർ യാത്രയുണ്ട്. ഗുരുവായൂർ എക്സ്പ്രെസ്സ് എന്ന സൂപ്പർഫാസ്റ്റ് ആനവണ്ടി പുറപ്പെടുന്നത് രാത്രി 10.30ന്. കന്യാകുമാരിയിൽ നിന്നു വരുന്ന തീവണ്ടി പതിവുപോലെ വൈകിയല്ലെങ്കിൽ രാത്രി 11.30 -ഓടേ പെട്ടിയുടെ ഓരത്തെവിടെയെങ്കിലും ചുരുണ്ടു കൂടാം. നിങ്ങൾ ഗുരുവായൂരിലേയ്ക്ക് പോകുന്നത് ഭക്തി മൂത്തായാലും അല്ലെങ്കിലും ഈ ശകടങ്ങളിലേതെങ്കിലും ഒന്നാണ് തെരെഞ്ഞെടുക്കുന്നതെങ്കിൽ ഉറക്കം ഗോപിയാവും. നമ്മുടെ നാട്ടിൽ യാത്രയെന്നാൽ ശിവരാത്രിയെന്നാണ് അർത്ഥം. നിർബന്ധിത ഉറക്കമൊഴിയലാണ് വഴക്കം. അങ്ങനെയായിരിക്കണമെന്ന് സർക്കാർ നിയുക്ത ഉദ്യോഗസ്ഥപ്രഭൃതികൾക്കും ശാഠ്യമുണ്ട്. ‘ഉറങ്ങാനാണെങ്കിൽ വീടിന്റെ മൂലയിൽ ചുരുണ്ടുകൂടിയാൽ പോരേ? പെട്ടിയും പ്രമാണവുമെടുത്ത് ഇതിലു വന്നു കേറേണ്ട കാര്യമുണ്ടോ കാരണവരേ’ എന്നാണ് രാത്രി ഒരുമണിയോടടുത്ത് ടിക്കറ്റു പരിശോധനയ്ക്കെത്തിയ കരിങ്കുപ്പായക്കാരൻ ഒരു ‘സീനിയർ സിറ്റിസണോട്’ തട്ടിക്കയറിയത്. തള്ളിക്കയറ്റവും ബർത്തു തർക്കവും കൊണ്ട് അന്യഥാ ക്ഷീണിച്ച പാവം മനുഷ്യൻ ഒരു വിധം ഉറക്കം പിടിച്ചു വന്നപ്പോൾ, വന്നു തട്ടി വിളിച്ച നടപടിയോട് വാർദ്ധക്യസഹജമായ പരാധീനതയാൽ മുറുറുത്തുപോയി. അതാണ് സന്ദർഭം. അതങ്ങനെ. വഴിയിൽ അഹിതമൊന്നും സംഭവിച്ചില്ലെങ്കിൽ, ഏഴരവെളുപ്പിന് പ്രസ്തുത ശകടങ്ങൾ ഗുരുവായൂരെത്തും. പിന്നെ പ്രഭാത ആവശ്യങ്ങൾ നിവൃത്തിക്കാനും കുളിക്കാനുമായി ലോഡ്‌ജ് തപ്പുകയാണ് ഏറ്റവും പ്രാഥമികമായ കാര്യം. ദോഷം പറയരുതല്ലോ. സത്രങ്ങൾ ഇഷ്ടം പോലെ കാണാം ആ ഭാഗത്ത്. ദേവസ്വം വക, ബ്രഹ്മസ്വം വക. പിടാക വക. ഇതൊന്നുമല്ലാത്ത വക. ആവശ്യക്കാരന്റെ ഔചിത്യമറിഞ്ഞ് പെരുമാറാൻ മലയാളിയെക്കഴിഞ്ഞേയുള്ളൂ, മറ്റേത് ദേശവും. പക്ഷേ ഗുരുവായൂരത്തെ ഹോട്ടലുകൾ/ലോഡ്‌ജുകൾ ചെക്കൌട്ട് ടൈം എന്നൊരു സുന്ദര സുരഭില നിയമം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചിലേടത്ത് 12 മണി. ചിലയിടത്ത് 1 മണി. ഗുരുവായൂർ ടൌൺഷിപ്പ് വക സത്രത്തിൽ 3 മണി. (പേരിലേയുള്ളൂ ടൌൺഷിപ്പ്, നടത്തുന്നത് പ്രമാണിമാരാണ്. ടൌൺഷിപ്പിനു വാടകയിലേ ഉള്ളൂ കമ്പം!) രാവിലെ വന്നു കയറുന്നവർ അരദിവസത്തേയ്ക്ക് മുഴുവൻ വാടകയും കൊടുത്തിട്ട് തലേന്നത്തെ ഉറക്കം ഒന്നുറങ്ങിതീർക്കാൻ വീണ്ടും ഒരു ദിവസത്തെ വാടക കൂടി കൊടുക്കണം എന്നാണ് സമ്പ്രദായം. എത്ര മനോഹരമായ ആചാരങ്ങൾ. ഇതെന്തോന്ന് വെള്ളരിക്കാപ്പട്ടണമോ? സത്രം വ്യാപാരിവ്യവസായികളെല്ലാം കൂടി ഒന്നിച്ചെടുത്തിരിക്കുന്ന വളരെ ആദായകരമായ വ്യവസ്ഥയാണിത്. ഗുരുവായൂർ മറ്റെന്തിലും കൂടുതൽ തീർത്ഥാടനകേന്ദ്രമാണ്. മരണം വരെ അജയ്യനായിരുന്ന കരുണാകരന്റെ ആശയും ആവേശവും ആത്മബലവും കണ്ടാൽ ഉണ്ണിയെപ്പോലിരിക്കുന്ന ഗുരുവായൂരപ്പനായിരുന്നു. പിന്നെ സിനിമാതാരങ്ങളും ശാസ്ത്രജ്ഞരും പുരോഗമനവാദികളും കൂടി പുള്ളിയ്ക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്ന, കൊടുത്തോണ്ടിരിക്കുന്ന മൈലേജ് ചില്ലറയല്ല. പ്രതീക്ഷ പ്രതീക്ഷ എന്നു പറയുന്ന സാധനം കൊച്ചങ്ങാവണ്ടിയല്ല. കടം തീർക്കാൻ ഒരു വഴിയുമില്ലാതെ ആത്മഹത്യചെയ്ത കേരളീയ ദമ്പതികൾ അടിക്കും അടിക്കാതിരിക്കില്ലെന്ന പ്രതീക്ഷയിൽ വാങ്ങിക്കൂട്ടി കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നത് ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ ലോട്ടറിയാണ്. അതങ്ങനെയെങ്കിൽ നാൾക്കുനാൾ ദുരന്തമായിക്കൊണ്ടിരിക്കുന്ന ജീവിതമഹാസാഗരം നീന്തിക്കയറാൻ ഗുരുവായുപുരേശൻ ഒരു കൈ സഹായം ചെയ്യില്ലേയെന്ന് സാധാരണ മനുഷ്യർ- വാ കീറിയ ദൈവം ഇരയും തരും എന്ന വിശ്വാസപ്രമാണക്കാർ- ഒന്നു പ്രതീക്ഷിച്ചു പോയാൽ കുറ്റം പറയാനൊക്കുമോ? ഗുരുവായൂരപ്പാ രക്ഷിക്കണേ ! പക്ഷേ പറഞ്ഞിട്ടെന്തുകാര്യം? ദൈവസഹായം വേണമെങ്കിൽ കാശിത്തിരി മൊടക്കേണ്ടി വരും എന്ന ലൈനിനാണിപ്പോൾ നാട്ടിലെമ്പാടും പ്രാധാന്യം. ആ വകുപ്പിലാണ് ഗുരുവായൂരത്തെ ലോഡ്‌ജുകളിലെ ഇരട്ടി വാടക. ഒരു ദിവസം നൂറും നൂറ്റമ്പതും വിവാഹം നടക്കുന്നിടത്തെ (ഗുരുവായൂരത്തെ വിവാഹങ്ങൾക്ക് നിശ്ചിത മുഹൂർത്തം വേണ്ട. ജീവിതമാരംഭിക്കാൻ ഏതു നിമിഷവും ഉത്തമം. പക്ഷേ വിവാഹം കഴിഞ്ഞവർ അമ്പലത്തിലേയ്ക്ക് പ്രവേശിക്കരുതെന്ന് അനൌൺസ്മെന്റുകളാൽ ധന്യമാണ് പലപ്പോഴും ചുറ്റമ്പലം. എന്താണാവോ കാരണം? പ്രേമിക്കുന്നവരെ ഇഷ്ടപ്പെടുന്നപോലെ, വിവാഹം കഴിഞ്ഞ് ഇനി അടിയും വഴക്കുമായി വിഴുപ്പലക്കാൻ പോകുന്ന പറപാണ്ടകളെ ഭഗവാൻ കൃഷ്ണൻ ഇഷ്ടപ്പെടുന്നില്ലെന്നാണെങ്കിൽ ആ പുരോഗമനപരമായ നിലപാടിനോട് എനിക്കും ആഭിമുഖ്യമുണ്ട്. ) ലോഡ്‌ജു വാടക ഇങ്ങനെ ഒന്നെടുത്താൽ രണ്ടു് എന്ന മട്ടിലായിരിക്കുന്നത് കീശയിൽ കൈയ്യിട്ടു വാരലല്ലെങ്കിൽ മറ്റെന്താണ്? വഴിപാടും അരവണ വിൽ‌പ്പനയും ആനവൈദ്യവുമൊക്കെയായി കൊഴുക്കുന്ന അകത്തെ ഭക്തിവ്യവസായത്തിന് പുറത്ത് തദ്ദേശീയരുടെ വക നെറ്റിപ്പട്ടം. അപ്പോൾ ഇതാണ് എമ്പ്രാന്റെ വിളക്കത്ത് വാര്യന്റെ അത്താഴം എന്നു പറയുന്നത്. അല്ലാതെ മറ്റേതല്ല. ഇതിനിടയ്ക്ക് ഒരു ദിവസം ഗുരുവായൂരിൽ പോയത് മസ്കറ്റിൽ നിന്നു വന്ന ഷംസുദീനെ കാണാനാണ്. ഗുരുവായൂരിലാണ് അദ്ദേഹത്തിന്റെ വീടെങ്കിലും ബസ്സിറങ്ങി ഉറക്കച്ചടവുള്ള കണ്ണുകളും ‘കരിയും അഴുക്കും’ പുരണ്ട ജീവിതമായി അതിരാവിലെ ഒരു വീട്ടിൽ ചെന്നു കയറുന്നത്തിന്റെ അന്തസ്സുകേടോർത്ത് ഒരു ലോഡ്‌ജെടുത്തു വൃത്തിയാവാനും നേരം നന്നേ പുലർന്നതിനു ശേഷം മാന്യമായി ആതിഥേയ ഗൃഹത്തിൽ ചെന്നു കയറാനും ഒരു അഭിശപ്ത നിമിഷത്തിൽ തീരുമാനിക്കുന്നു. സത്രത്തിലെ ആഢ്യനായ ചേട്ടൻ കണ്ണും തിരുമിക്കൊണ്ട് ചോദിച്ചത് ഒറ്റയ്ക്കേ ഉള്ളോ എന്നാണ്. അതേ എന്നു പറഞ്ഞപ്പോൾ ഈ പ്രദേശത്ത് ആരെങ്കിലും പരിചയമുണ്ടോ എന്നായി. പിന്നില്ലേ. ഷംസുവെന്ന് പറഞ്ഞ്കേൾക്കാത്ത താമസം അദ്ദേഹത്തിന്റെ നമ്പർ ചോദിച്ചു. സ്വദേശക്കാർ. പത്തിരുപത്തഞ്ചുവർഷമായി ഗൾഫിൽ ജോലി നോക്കുന്ന ഷംസുവിനെ ഈ ചേട്ടനറിയില്ലെങ്കിൽ ഞാൻ മുഖാന്തരം അറിഞ്ഞുകൊള്ളട്ടേ എന്ന ഞെളിയലിൽ നമ്പർ കൊടുത്തയുടൻ അയാൾ ഫോൺ വിളിച്ച് ആ കൊച്ചുവെളുപ്പാൻ കാലത്ത് വീട്ടുകാരെ വിളിച്ചുണർത്തി ഞാൻ ആളെങ്ങനെ എന്നു ചോദിക്കുന്നു, എന്നെ അയ്യടാ എന്നാക്കിക്കൊണ്ട്. റൂം കൊടുത്തോട്ടേ, നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമല്ലോ എന്നാണ് ചോദ്യോത്തരം. നാണക്കേടെന്നല്ലാതെ എന്തോന്നു പറയാൻ. തടയാൻ അവസരം കിട്ടുന്നതിനു മുൻപ് അങ്ങേവശത്തെ താത്പ്പര്യക്കേടോടെ ഇന്റർവ്യൂ അവസാനിച്ചു. അടുത്ത സീൻ ഷംസു ഒരു കാറുമായി ചീറിപാഞ്ഞു വന്ന് തുണിയുരിഞ്ഞു പോയതുപോലെ നിൽക്കുന്ന എന്നെ - അഴുക്കോടെ, കരിയോടെ, മഞ്ഞച്ചിരിയോടെ, കഴുത്തൊടിഞ്ഞു നിൽക്കുന്ന എന്നെ - തൂക്കിയെടുത്ത് കാറിലിട്ട് തന്റെ വീടുള്ളപ്പോൾ ഇവിടെ വന്ന് ലോഡ്‌ജെടുക്കാൻ കാണിച്ച സാഹസികതയെ അച്ചാലും മുച്ചാലും ചീത്ത പറയുന്നതാണ്. സാമാന്യത്തിലധികം ഇളിഭ്യനായി എന്നു പറഞ്ഞാൽ മതിയല്ലോ. ഒറ്റയ്ക്കു വരുന്ന എന്തിരവൻമാർക്ക് ലോഡ്‌ജു മുറി നൽകരുതെന്ന് ഗുരുവായൂർ പോലീസിന്റെ പ്രത്യേക നിർദ്ദേശമുണ്ടത്രേ. കാരണം ഇവന്മാർ ആത്മഹത്യ ചെയ്യാൻ വേണ്ടിയാകുന്നു ഗുരുവായൂരിൽ തന്നെ വന്ന് റൂമെടുക്കുന്നത് എന്നാണ് കേരളാപോലീസിൽ തന്നെ പ്രത്യേക വിഭാഗമായ ഗുരുവായൂർ പ്രാദേശിക പോലീസിന്റെ നിഗമനം. വസ്തുനിഷ്ഠമായ തെളിവുകളും ടി കക്ഷികളുടെ കൈയിലുണ്ട്. ജുഡിഷ്യൽ ആക്ടിവിസം പോലെ പോലീസ് ആക്ടിവിസം. കേരളത്തിലെ ആത്മഹത്യകൾ തടയാൻ ഗുരുവായൂർ പോലീസിന്റെ ഒരു ശുഷ്കാന്തിയേ! ഞാൻ ആത്മഹത്യ ചെയ്യാൻ വന്നതല്ലെന്ന് ഒരുത്തന് തെളിയിക്കാൻ എന്തു മാർഗമാണ് നിലവിലുള്ളത്? നിവൃത്തിയില്ലാതെ ഒറ്റയ്ക്കോ തെറ്റയ്ക്കോ വന്നു കയറുന്ന നിർഭാഗ്യവാൻമാർ അതിപുരാതനമായ ഫാൻ ഊരി വീണോ കുളിമുറിയിലെ തുരുമ്പു ബാധിച്ച ഹീറ്ററിൽ നിന്ന് ഷോക്കേറ്റോ നിർവികൽ‌പ്പസമാധി അടഞ്ഞുപോയാൽപോലും ഉത്തരവാദിത്തം, പരേതൻ നൽകിയ പ്രാദേശികഫോൺ നമ്പർകാരന്റെ പിടലിയിലിരിക്കും. അയാൾ ഒർജിനലാണോ ഫെയ്ക്കാണോ എന്നറിയാനാണ് റിസപ്ഷനിസ്റ്റിന്റെ അകാലത്തിലുള്ള ഫോൺ വിളി. ആലോചിച്ചു നോക്കിയാൽ ജനസേവനമല്ലേ ഈ നിയന്ത്രണത്തിനു പിന്നിലുള്ളത്. സ്വയം ചാവൽ നിരോധന നിയന്ത്രണമല്ലേ ഈ കുന്ത്രാണ്ടം? തീർത്ഥാടകരെ പരിഗണിക്കുമ്പോൾ ഇന്നും നാളെയും നിർമ്മാല്യവും മുഴുക്കാപ്പും എന്നൊക്കെ പറഞ്ഞ് അലുഗുലുത്താക്കുന്ന ഭക്തിമൂത്ത ഒഴിയാബാധകളെ ഒരു മണിക്കൂർ മുൻപെങ്കിൽ ഒരു മണിക്കൂർ മുൻപ് പറഞ്ഞുവിട്ട് കൂടുതൽ ആളുകളെ താമസിപ്പിക്കാനുള്ള സൌകര്യമല്ലേ ഹോട്ടലുകാർ ചെയ്തു കൊടുക്കുന്നത്. ആലോചിച്ചാൽ, ശരിയാണ് ഒരന്തവുമില്ല. ഗുരുവായൂർ ദ്വാരകയാണെന്നോ വൈകുണ്ഠമാണെന്നോ മഥുരയാണെന്നോ ഒക്കെയാണ് പാട്ടുകളിൽ. പണ്ട് വഴിനടക്കാൻ വേണ്ടിയുള്ള സത്യാഗ്രഹമൊക്കെ നടന്ന മണ്ണാണ്. എന്നിട്ടെന്താ? ഒരു കാര്യവുമില്ല. ഇപ്പോൾ അതേ മണ്ണിൽ വിളയുന്നത് ശുദ്ധ വിവരക്കേടാണ്, ലാഭക്കൊതിയാണ്, വെള്ളരിക്കയാണ്. അല്പം ബുദ്ധിത്തകരാറുള്ള നമ്മളെ പാട്ടിലാക്കാൻ വെള്ളരിക്കക്കൃഷികൊണ്ടേ കഴിയുകയുള്ളൂ എങ്കിൽ അങ്ങനെ. വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജീവിതഗന്ധിയും മനുഷ്യസ‌്‌പർശിയുമായ വരികളിലൂടെ ഓർമകളുടെയും അനുഭവങ്ങളുടെയും കൊടുങ്കാറ്റാണ് ‘മൗനത്തിന്റെ ഇലകളിൽ' ചേക്കേറിയിട്ടുള്ളത‌്. നിശ്ശബ്ദനായ കാഴ‌്‌ചക്കാരന്റെ നടുക്കുന്ന പ്രതിഷേധശബ്ദം. ചിരപരിചിതമായ ജീവിത പരിസരങ്ങളിൽനിന്ന് സൂക്ഷ്മവും സവിശേഷവുമായ നിരീക്ഷണം. മനുഷ്യന്റെയും പ്രകൃതിയുടെയും ആഴങ്ങളിലേക്ക് തിരിയുന്ന ഭാവനയുടെയും യാഥാർഥ്യങ്ങളുടെയും പച്ചിലച്ചാറ്. വിഭിന്നങ്ങളായ മനുഷ്യജീവിത വ്യാപാരങ്ങളെയും വ്യത്യസ‌്ത കാഴ‌്ചപ്പാടുകളെയും അഭിസംബോധന ചെയ്യുന്നു ഈ കവിതകൾ. ചെറിയ വരികളിൽ ആശയത്തിന്റെയും ചിന്തയുടെയും വലിയൊരു ലോകം. വാക്കുകളുടെ വനസ്ഥലിയിൽ ഒളിപ്പിച്ചുവച്ച രാഷ്ട്രീയവും പ്രണയവും. ചരിത്രവും വർത്തമാനവും പരുവപ്പെടുത്തുന്ന പൊതുവീക്ഷണങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് വിസ‌്‌ഫോടനം നടത്തുന്ന കാവ്യതന്ത്രം. പുതിയ വികസനകാഴ്ചപ്പാടുകളോട് പൂർണമായും പുറംനിറഞ്ഞു നിൽക്കാതെ, ഗൃഹാതുരതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ് അശ്റഫ് കല്ലോട്. പാപങ്ങളും വൈരങ്ങളും തിരിച്ചറിയാത്ത ആൾക്കൂട്ടങ്ങൾക്ക‌് ഇടയിലൂടെയാണ് ആ യാത്ര. സൂക്ഷ്മതയിൽ ഒളിഞ്ഞിരിക്കുന്ന സുവ്യക്തമായ കാഴ്ചയാകുകയാണ് കവിതകൾ. എന്നതിലൂടെ സഹനപർ‌വം താണ്ടുന്ന ഒരാളെ മുന്നോട്ടു നയിക്കുന്നത് പ്രതികാരമാണെന്ന് പറഞ്ഞുവയ‌്ക്കുന്നു. അത് ഇന്നതിനോടെന്നില്ല. ചിലപ്പോൾ തന്നോട് തന്നെയാകാം. അല്ലെങ്കിൽ ഈ കാലത്തോട് തന്നെയുമാകാം. മനുഷ്യൻ ചെന്നുപെടുന്ന സങ്കീർണതകളും സംഘർഷങ്ങളുമാണ് ‘ശത്രു'വിൽ. നമ്മുടെ ശത്രു നമുക്കുള്ളിൽ തന്നെയാണെന്ന് കാണിച്ചുതരുകയാണ്. പുറത്തെല്ലാം തെരഞ്ഞുമടുത്തതിനുശേഷം തന്റെ ഉള്ളിൽതന്നെ ശത്രുവിനെ കണ്ടെത്തുകയാണ്. ആവിഷ‌്‌കാര സ്വാതന്ത്ര്യം ഹനിക്കുന്ന വർത്തമാനകാല ഫാസിസ്റ്റ് ഭീകരതയാണ് ‘നേര്' എന്ന കവിതയിൽ. നേരെഴുതിയാൽ നോവിക്കപ്പെടുന്ന കാലത്ത് നേരല്ലാതെ മറ്റെന്താണ് എഴുതേണ്ടത് എന്ന ആശങ്ക. വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ ഭരണവർഗം ചെലുത്തുന്ന ഭീകരമായ ഇടപെടലുകൾ ഓർമപ്പെടുത്തുകയാണ് ഇവിടെ. സമകാലീന ലോകത്ത് മൂർത്തരൂപംപൂണ്ട വർഗീയാശയങ്ങളുടെ വിനാശങ്ങളിലേക്കാണ് ‘ഈവിധം' കൂട്ടിക്കൊണ്ടുപോകുന്നത്. ഈവിധമിങ്ങനെ മനുഷ്യരെവധിച്ചാൽ മതങ്ങളെങ്ങനെ വധിക്കപ്പെടാതിരിക്കുമെന്ന്, വർഗീയത കുത്തിവച്ച് മനുഷ്യരെ തമ്മിൽ തല്ലിച്ച് കലാപങ്ങളുണ്ടാക്കുന്ന ചില മതമേധികാരികളോട് ചോദിക്കുന്നു. എനിക്കും നിനക്കും ഇടയിൽ എഴുതാനാകാത്ത വാക്കുകളെ പ്രണയം എന്നു വിളിക്കാം. അനശ്വര പ്രണയത്തിന്റെയും നശ്വരപ്രണയത്തിന്റെയും വളവുതിരിവുകൾ അനാവരണംചെയ്യുന്ന ഒന്നിലധികം കവിതകളും ഈ സമാഹാരത്തിലുണ്ട്. ചുറ്റുമതിലുകൾക്ക‌് അകത്ത് സ്വയം തളയ‌്ക്കപ്പെടുന്ന പുതിയകാല മനുഷ്യരാണ് കള്ളനിലുള്ളത്. ബോൺസായ്, ആകാശം, ഫോക്കസ്, ലാമിനേഷൻ തുടങ്ങിയ 29 കുറുങ്കവിത (ഹൈക്കു)കളിലും ഉയരുന്നത് അടിച്ചമർത്തപ്പെട്ടവന്റെ നിലവിളിയാണ്; മോചനത്തിന്റെ മുദ്രാവാക്യങ്ങളാണ്. പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും വിധേമാകുന്ന മലയാള കവിതയിൽ സാന്നിധ്യംകൊണ്ട് അടയാളപ്പെടുത്തുകയാണ് അശ്റഫ് കല്ലോടിന്റെ കവിതകൾ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജപ്പാനിലെ പൂര്‍വകാലീനകവികളില്‍ പ്രാമാണികന്‍. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും "നാര' (Nara) എന്ന സ്ഥലത്തിനടുത്തായിരുന്നുവെന്നും കൊട്ടാരത്തിലെ ഒരു കീഴ്‌ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച്‌ ഒടുവില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനായി തീര്‍ന്നുവെന്നും "ഇവാമി' (Iwami) പ്രവിശ്യയില്‍വച്ച്‌ അന്തരിച്ചുവെന്നും അഭ്യൂഹിക്കപ്പെടുന്നു. പ്രാചീനകാലം മുതല്‍ക്കുതന്നെ ജപ്പാന്‍കാര്‍ കകിനോമോതോയെ അവരുടെ മഹാകവികളില്‍ ആദ്യനായി ബഹുമാനിച്ചു വന്നിരുന്നു. ഇദ്ദേഹത്തിന്റേതായി കണ്ടുകിട്ടിയിട്ടുള്ള കൃതികള്‍ അക്കാലത്തെ ജാപ്പനീസ്‌ കാവ്യരൂപങ്ങളായ "ചോക' (choka - long poems)യായും "താന്‍ക'(tanka - short poems)യായും ആണ്‌ വിരചിച്ചിട്ടുള്ളത്‌. ഉദാത്തഭാവന, വികാരതീവ്രത, പദപ്രൗഢി, ഊര്‍ജസ്വലശൈലി എന്നിവയുടെ സമ്മേളനം കൊണ്ട്‌ ഇദ്ദേഹത്തിന്റെ "ചോക'യ്‌ക്ക്‌ ജാപ്പനീസ്‌ കാവ്യപ്രപഞ്ചത്തില്‍ അദ്വിതീയ സ്ഥാനം ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. മോതോയുടെ കവിതകളിലെല്ലാംതന്നെ വിശാലമായ വിശ്വസൗഹൃദ സങ്കല്‌പം പ്രകടമാണ്‌. അവയില്‍ പ്രാക്കാലഗ്രാമീണഗാനങ്ങളുടെ ലാളിത്യാദിഗുണങ്ങളും അര്‍വാചീന സാഹിത്യ സങ്കേതങ്ങളുടെയും കൃത്രിമാഭിരുചികളുടെയും ധാടിയും മോടിയും ഹൃദയാവര്‍ജകമാംവണ്ണം ചേര്‍ന്നിട്ടുണ്ട്‌. ഒരു ശില്‌പിവര്യന്‍െറ കരവിരുതോടെ ഭാഷയുടെ ശ്ലഥസ്വഭാവത്തെ, സങ്കീര്‍ണങ്ങളായ സങ്കേതങ്ങളുപയോഗിച്ച്‌ ഇദ്ദേഹം നിയന്ത്രിക്കുന്നു; അര്‍ഥാനു‌ഗുണശബ്‌ദങ്ങളുടെയും രൂപകാദ്യലങ്കാരങ്ങളുടെയും പ്രതിരൂപാത്‌മകതയുടെയും ആക്ഷേപഹാസ്യത്തിന്റെയും പ്രയോഗങ്ങള്‍ പലദിക്കിലും കാണാം. ഓമി(Omi)യിലെ മണ്ണടിഞ്ഞ തലസ്ഥാനം കരു രാജകുമാര(Prince Karu)ന്‍െറ "അകി' (Aki) സമതലത്തിലേക്കുള്ള പ്രയാണം, കവിയുടെ ആദ്യഭാര്യ ചരമമടഞ്ഞതിലുള്ള ദുസ്സഹദുഃഖം രണ്ടാമത്തെ ഭാര്യയുടെ വേര്‍പാടിലുണ്ടായ വിരഹവേദന, തകേഷി (Takeshi) രാജകുമാരന്റെ ചരമത്തില്‍ അനു‌ശോചനം എന്നിവയാണ്‌ മോതോയുടെ ഏറ്റവും പ്രധാനപ്പെട്ട ചില കവിതകളിലെ പ്രതിപാദ്യങ്ങള്‍. ഇംഗ്ലീഷില്‍ ആദ്യമായി 1940ല്‍ പ്രസിദ്ധീകരിച്ചതും 1965ല്‍ പുനഃപ്രസാധനം ചെയ്‌തതുമായ ദ്‌ മന്യോഷൂ, 1,000 പോയംസ്‌ (The Manyoshu, 1,000 Poems) എന്ന ബൃഹത്തായ ജാപ്പനീസ്‌ നാടന്‍ കവിതാസമാഹാരത്തില്‍ കകിനോമേതോയുടെ മിക്ക പ്രധാനകവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോട്ടയം ചെറുകഥാകൃത്ത്‌ ടി പത്മനാഭൻ, പ്രവാസി വ്യവസായി എം എ യൂസഫലി എന്നിവരെ ഡിലിറ്റ് ബിരുദം നൽകി ആദരിക്കാൻ എംജി സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച ശുപാർശ ഗവർണർക്ക‌് നൽകും. പുതുതായി 10 പഠനവകുപ്പുകൾ ആരംഭിക്കാൻ സർക്കാരിന്റെ അനുമതി തേടാനും വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗം തീരുമാനിച്ചു. Read on deshabhimani.com <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിലവിലുള്ള നാലു ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗങ്ങളും തകര്‍പ്പന്‍ വിജയം നേടിയെങ്കിലും പുതുതായി മല്‍സരരംഗത്തേത്തിയവര്‍ക്ക് ആ വിജയം നേടാനായില്ല. അരിസോണ ഡിസ്ട്രിക്റ്റ് 6ല്‍ നിന്നു അനിതാ മാലിക്; ഓഹായോ ഡിസ്ട്രിക്റ്റ് 1ല്‍ നിന്ന് അഫ്താബ് പുരെവാല്‍; ടെക്‌സസ് ഡിസ്ട്രിക്റ്റ് 22ല്‍ (ഹൂസ്റ്റണ്‍) നിന്ന് ശ്രീ പ്രെസ്റ്റണ്‍ കുല്ക്കര്‍ണി എന്നിവര്‍ പരാജയപ്പെട്ടു. അരിസോണ ഡിസ്ട്രിക്റ്റ് 8ല്‍ നിന്ന് നിന്നു ഹീരല്‍ റ്റിപിര്‍നേനിയും പിന്നിലാണ്. അതേ സമയം ഇല്ലിനോയിയില്‍ നിന്നുള്ള കോണ്‍ഗ്രസംഗം രാജാ ക്രുഷ്ണമൂര്‍ത്തി തകര്‍പ്പന്‍ ഭൂരിപക്ഷത്തിനു റിപ്പബികന്‍ എതിരാളി ദിഗ്വങ്കറെ തോല്പിച്ചു. (119,46163173) ഇല്ലിനോയിയില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രുസ് റൗണറെ പരാജയപ്പെടുത്തി ഡമോക്രാറ്റായ ബില്യനര്‍ ജെ.ബി.പ്രിറ്റ്‌സ്‌കര്‍ വിജയിച്ചു. ഇതിനു പുറമെ ഇല്ലിനോയില്‍ വലിയ തോതിലുള്ള ഡമോക്രാറ്റിക് മുന്നേവുമുണ്ട്. സ്‌റ്റെറ്റ് സെനറ്റും ഹൗസും ഡമോക്രാറ്റ് നിയന്ത്രണത്തിലാണ്. കാലിഫോര്‍ണിയയില്‍ സിലിക്കോണ്‍ വാലിയില്‍ നിന്നു കോണ്‍ഗ്രസംഗം രോ ഖന്ന വീണ്ടും വിജയിച്ചു. 50 ശതമാനം വോട്ട് എണ്ണിയപ്പോല്‍ ഖന്നക്ക് 40,398 വോട്ടും എതിരാളി റെപ്. റോന്‍ കോഹനു 15,917 വോട്ടും കിട്ടി. കാലിഫോര്‍ണിയയില്‍ നിന്നു തന്നെ മൂന്നാം തവണ മല്‍സരിക്കുന്ന അമി ബേരക്കു (ഡമോക്രാറ്റ്) 52.2 ശതമാനം വോട്ട് ലഭിച്ചു. എതിര്‍ത്ത റെപ്. ആന്‍ഡ്രൂ ഗ്രാന്റിനു 47.8 ശതമാനം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബ്രസീലിയൻ ചിന്തകൻ പൌലോഫ്രെയറുടെ (1927-1991)‘മർദ്ദിതരുടെ ബോധനശാസ്ത്രത്തിൽ’ ബാങ്കിംഗ് വിദ്യാഭ്യാസത്തിന്റെ ന്യൂനതകളെ സംഖ്യയിട്ട് കൊടുത്തിട്ടുണ്ട്. അവയിങ്ങനെ. 9. അദ്ധ്യാപകൻ തൊഴിൽ പരമായ പ്രാമാണ്യവും വിജ്ഞാനസംബന്ധമായ ആധികാരികതയും കൂട്ടിക്കലർത്തി കുട്ടികളുടെ സ്വാതന്ത്ര്യത്തിനെതിരെ തിരിച്ചു വിടുന്നു വാക്കുകളുടെ മുഴക്കമാണ് ഈ ആഖ്യാനവിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം. വിഷയത്തെ യാന്ത്രികമായി ഓർമ്മ വയ്ക്കുന്നതിലേയ്ക്കാണ് കുട്ടിയെ ഇതു നയിക്കുന്നത്. അതായത് അവരെ സംഭരണികളാക്കുന്നു എന്ന്. എത്ര കൂടുതൽ സംഭരണികളിൽ നിറയ്ക്കുന്നോ അത്രയും നല്ല അദ്ധ്യാപകനാവും അയാൾ. അങ്ങനെ നിറച്ചുകൊള്ളാൻ എത്ര വിധേയത്വത്തോടെ ഇരിക്കുന്നോ അത്രയും നല്ല വിദ്യാർഥിയാവും കുട്ടി. ശാസകസമൂഹത്തിന്റെ ശീലങ്ങളാണ് സ്കൂളിൽ നടപ്പാവുന്നത്. അപമാനവീകരണത്തിന്റെ ഈ ശീലങ്ങളെ കൃത്യമായി നടപ്പാക്കിക്കൊടുക്കുന്ന അദ്ധ്യാപകനാണ് സമൂഹത്തിന്റെ ദൃഷ്ടിയിലും നല്ല അദ്ധ്യാപകൻ. പ്രശ്നത്തെ അവതരിപ്പിക്കുകയും പരസ്പരം ചർച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ അദ്ധ്യാപകൻ വിദ്യാർത്ഥി എന്ന മേൽ - കീഴ് വിഭജനം അവസാനിക്കുകയും അദ്ധ്യാപക-വിദ്യാർത്ഥി, വിദ്യാർത്ഥി-അദ്ധ്യാപകൻ എന്നീ പുതിയ പ്രയോഗങ്ങൾ ഉടലെടുക്കുകയും ചെയ്യും. കാരണം അയാൾ സംവാദത്തിലേർപ്പെട്ടു കൊണ്ട് പഠിക്കുകകൂടി ചെയ്യുകയാണ്. കുട്ടികൾക്ക് സ്വന്തം ചിന്തയിലൂടെ അയാളെയും പഠിപ്പിക്കാനുണ്ട്. ബ്രസീലിൽ നിന്നും ചിലിയിൽ നിന്നും നേടിയെടുത്ത ആശയങ്ങളിൽ നിന്നു രൂപപ്പെട്ടതിനാൽ ഫ്രെയർ ഈ വിപ്ലവകരമായ ക്ലാസ് മുറി പരിഷ്കാരത്തിന് വിമോചനാത്മക വിദ്യാഭ്യാസം എന്നാണ് പേരു നൽകിയത്. സാമൂഹിക പരിവർത്തനം ലക്ഷ്യമിടുന്ന വിപ്ല്വകാരികൾക്ക് ഇടക്കാല പരിപാടിയായി പോലും ബാങ്കിംഗ് സമ്പ്രദായത്തെ ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ വിപ്ലവകാരികളാണെങ്കിൽ സംവാദാത്മകർ (ഡയലോജിക്കൽ) ആയേ തീരൂ എന്നും ഫ്രെയർ എഴുതി. ലോകബാങ്ക്, യുനെസ്കോ, യൂണിസെഫ്, യു എൻ ഡി പി എന്നിവരുടെ മുഖ്യ സംഘാടനത്തിൽ 1990 മാർച്ച് 5 മുതൽ 9 വരെ തായ്‌ലാൻഡിലെ ജ്യോംതിയനിൽ നടന്ന ലോകവിദ്യാഭ്യാസസമ്മേളനമാണ് ആഗോളതലത്തിൽ -വിശേഷിച്ച് വികസ്വരരാജ്യങ്ങളിൽ - നിലവിലുള്ളതിനെ മാറ്റി പകരം പുതിയ വിദ്യാഭ്യാസപദ്ധതിയ്ക്കുവേണ്ടിയുള്ള സത്വര നടപടികളെ നിർദ്ദേശിച്ചത്. ഏവർക്കും വിദ്യാഭ്യാസം (Education for All) എന്ന മുദ്രാവാക്യത്തെ മുന്നോട്ടു വച്ച സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 'വികസ്വരരാജ്യങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ’ പ്രബന്ധത്തിലും വട്ടമേശാ രേഖകളിലും പിന്നീട് ഡി പി ഇ പിയ്ക്കും അനുസാരി പദ്ധതികൾക്കും രൂപം നൽകിയ അടിസ്ഥാന സിദ്ധാന്തങ്ങളുടെയും പ്രവർത്തന മാതൃകകളുടെയും അടിത്തറയുണ്ട്. കേരളത്തിൽ പുതിയ പാഠ്യപദ്ധതി എന്ന് സാമാന്യമായി വ്യവഹരിക്കപ്പെടുന്ന സംഗതി കൂലംകഷമായ മാറ്റത്തിന്റെ മുന്നുപാധികളാണ്. അദ്ധ്യാപക പരിശീലനത്തിലും അദ്ധ്യാപകരുടെ കൈപ്പുസ്തകത്തിലുമായി പരാമർശിക്കപ്പെടുന്ന ചില താക്കോൽ വാചകങ്ങൾക്ക് പിന്നിലുള്ള ചിന്തകരെയും അവരുടെ ആശയങ്ങളെയും ഒന്നടുത്തു നോക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു. അവയിലൊന്ന് ‘ശിശുകേന്ദ്രിതം’(Child centered) എന്ന വാക്കാണ്. അദ്ധ്യാപകകേന്ദ്രിതമായിരുന്ന (ഇപ്പോഴുമായ) വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാട്ടി അതിനെ ശിശുകേന്ദ്രിതമാക്കുന്നതിനെക്കുറിച്ച് പറഞ്ഞതും പ്രവർത്തനങ്ങളിലൂടെയുള്ള പഠനത്തിന്റെ മെച്ചം ചൂണ്ടിക്കാട്ടിയതും ജോഹാൻ ഹെൻ‌ട്രിച്ച് പെസ്റ്റലോസിയാണ് (1746-1827) വിദ്യാർത്ഥിയുടെ സമീപപരിസരത്തു നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും പഠനം ആരംഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വസ്തുക്കൾ, പഠനസാമഗ്രികൾ എന്ന രീതിയിൽ ക്ലാസ് മുറികളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതും പെസ്റ്റലോസിയുടെ കാലത്താണെന്ന് പറഞ്ഞുകേൾക്കുന്നു. അതായത് വസ്തുക്കളിലൂടെ അനുഭവങ്ങൾ നൽകി അറിവു നിർമ്മിക്കപ്പെടുക എന്ന പ്രക്രിയയെപ്പറ്റി അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. വസ്തുക്കൾ ഉപയോഗിച്ചുള്ള ആശയ നിർമ്മാണത്തെ ‘വസ്തുപാഠം’ എന്നാണ് അദ്ദേഹം വിളിച്ചത്. ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു താക്കോൽ വാക്കായ, അനുഭവാത്മകപഠനത്തിലേയ്ക്കുള്ള (Experimental Learning) ചുവടുവയ്പ്പായിരുന്നു ഇത്. ക്ലാസ് മുറിയിലെ ജനാധിപത്യം എന്ന ആശയത്തിനു കാതലായ സംഭാവന നൽകിയ വ്യക്തിയായിരുന്നു അമേരിക്കക്കാരനായ ജോൺ ഡ്യൂയി.(1859-1952) സ്ഥിരനേതാവിന്റെ സ്ഥാനത്ത് മാറി മാറി വരുന്ന പല നേതാക്കളെ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രോജക്ടുകൾ കുട്ടികളിൽ ജനാധിപത്യബോധം വികസിപ്പിക്കുന്നതായി ഡ്യൂയി ദർശിച്ചു. ചെയ്തു പഠിക്കുക എന്ന സമീപനത്തെ വിദ്യാഭ്യാസചിന്തയിൽ സമർത്ഥമായി ഇണക്കിയ ആളുകൂടിയാണദ്ദേഹം. പഠനം ആവശ്യങ്ങളിൽ അധിഷ്ഠിതവും താത്പര്യം ജനിപ്പിക്കുന്നതും ആക്കിതീർക്കാനാണ് ഡ്യൂയി പരീക്ഷണങ്ങളിൽ ഉത്സാഹിച്ചത്. ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത പ്രോജക്ടുകൾ വിദ്യാഭ്യാസത്തിലെ ‘ഉദ്ഗ്രഥിതസമീപനം’ എന്ന ആശയത്തിനാണ് ഊന്നൽ നൽകിയത്. വിദ്യാഭ്യാസം, ജീവിതപ്രശ്നം തന്നെയാണെന്നും നാളത്തെ ജീവിതത്തിനുവേണ്ടിയുള്ള വെറും തയാറെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂയിയുടെ കാഴ്ചപ്പാടുകൾ പുതിയ പാഠ്യപദ്ധതിയിൽ കാര്യമായി തന്നെ കയറിപ്പറ്റിയിട്ടുണ്ട്. പ്രോജക്ട് പഠനം, പ്രവർത്തനങ്ങളിലൂടെയുള്ള പഠനം (learning by doing), തൊഴിൽ പഠനം, പ്രശ്നപരിഹരണ പഠനം, സഹവർത്തിതപഠനം (Collaborative Learning) തുടങ്ങിയ സ്വീകരിച്ചിരിക്കുന്നത് ജോൺ ഡ്യൂയിയുടെ സങ്കൽ‌പ്പനങ്ങളിൽ നിന്നാണ്. സ്വിസ്സർലണ്ടുകാരനായ ജീൻ പിയാഷേയാണ് (1896-1980) ജ്ഞാനനിർമ്മിതിവാദത്തെ വിദ്യാഭ്യാസത്തിൽ കടത്തി വിടുന്നതിൽ മുഖ്യപങ്കു വഹിച്ച ചിന്തകൻ. അറിവ് മുൻ‌കൂട്ടി നിർമ്മിക്കപ്പെട്ട രൂപത്തിൽ നമ്മിലേയ്ക്ക് വരികയല്ല. അത് സൃഷ്ടിക്കുന്നതാണ് എന്നാണ് പിയാഷേ പറഞ്ഞത്. അതുകൊണ്ടു തന്നെ അത് അത്യന്തികമായ യാഥാർത്ഥ്യമല്ല. അറിവ് എന്താണെന്ന അതി പുരാതനകാലം മുതൽക്കുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ മനശ്ശാസ്ത്രത്തിന്റെ കൂടി സഹായം തേടിക്കൊണ്ട് മുന്നോട്ടുപോവുകയാണ് പിയാഷേ ചെയ്തത്. ഡാർവിന്റെ പരിണാമവാദം ചെലുത്തിയ സ്വാധീനത്തിന്റെ ഫലം കൊണ്ടാകാം ചുറ്റുപാടുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വയം നടത്തുന്ന നിരീക്ഷണങ്ങൾക്ക് പഠനപ്രക്രിയയിൽ പിയാഷേ മുഖ്യ പ്രാധാന്യം നൽകി. അദ്ധ്യാപകർക്ക് ഉപയോഗിക്കാനുള്ള മാന്വലുകളുടെ അത്ര നിർബന്ധിതമല്ല വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ എന്നു പറഞ്ഞുകൊണ്ട് അദ്ധ്യാപകൻ പഠിതാവാകേണ്ടതിന്റെ ആവശ്യകതയിൽ പിയേഷേ ഊന്നി. പുതിയ വിദ്യാഭ്യാസരീതിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം മുഴങ്ങിക്കേട്ടിട്ടുള്ള പേര് പക്ഷേ ഇവരുടേതാരുടെയുമല്ല. റഷ്യക്കാരനായ ലഫ് വീഗോട്സ്കി (1896-1934) യുടേതാണ്. കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും സ്റ്റാലിന്റെ റഷ്യയിൽ കനത്ത നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടും അദ്ദേഹം നിരന്തരമായ അന്വേഷണങ്ങളിൽ മുഴുകി. സംഭാവനകളുടെ കനം മരനത്തിനു ശേഷമാണ് ലോകം അറിഞ്ഞു തുടങ്ങിയതെന്നു മാത്രം. ‘ബോധനമനഃശാസ്ത്രമാണ്’ (Pedagogical Psychology) അദ്ദേഹം ജീവിച്ചിരുന്ന കാലത്തിറങ്ങിയ മുഖ്യകൃതി. താൻ ജീവിക്കുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ ഇടപെടുന്നതിന് കുട്ടിയെ സഹായിക്കുന്നത് സവിശേഷമായ സാംസ്കാരിക ഉപകരണങ്ങളാണെന്ന് വിഗോട്സ്കി പറഞ്ഞു. അവയെ മാനസിക ഉപകരണങ്ങൾ (ചിഹ്നവ്യവസ്ഥകൾ, സാങ്കേതിക വിദ്യകൾ, ഓർക്കാനുള്ള തന്ത്രങ്ങൾ...തുടങ്ങിയവ) ഭൌതിക ഉപകരണങ്ങൾ ( പുസ്തകം , പേന, സ്ഥാപനങ്ങൾ....തുടങ്ങിയവ) എന്നിങ്ങനെ തിരിക്കാം. സമൂഹത്തിൽ ഇടപെടുക എന്നതിനർത്ഥം സാംസ്കാരിക ഉപകരണങ്ങളുമായി ഇടപെടുക എന്നതാണ്. സാംസ്കാരിക ഉപകരണങ്ങൾ, സ്വതവേ പരിമിതനായ മനുഷ്യന്റെ ശേഷികളെ അപരിമിതമാക്കുന്നു. രണ്ടുതരം മാനസികധർമ്മങ്ങൾ കുട്ടികൾക്ക് സാധ്യമാവുന്നുണ്ട് എന്നാണ് വിഗോട്സ്കിയുടെ കണ്ടെത്തൽ. താഴ്ന്ന മാനസിക ധർമ്മങ്ങളും (ഓർമ്മ, സംവേദനം, ശ്രദ്ധ..തുടങ്ങിയവ) ഉയർന്ന മാനസികശേഷികളും (യുക്തി, ആസൂത്രണം, അമൂർത്തചിന്ത...തുടങ്ങിയവ) വിദ്യാഭ്യാസം ഊന്നൽ നൽകേണ്ടത് ഉയർന്ന മാനസികശേഷികളുടെ വികാസത്തിനാണ്. ഓരോ വ്യക്തിയ്ക്കും സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന പഠനനേട്ടത്തിന്റെ ഒരു നിലയും (കറന്റ് ലെവൽ) മറ്റൊരാളിന്റെ സഹായത്തോടെ എത്തിച്ചേരാവുന്ന മറ്റൊരുനിലയും (പൊട്ടെൻഷ്യൽ ലെവൽ) ഉണ്ട്. കൂട്ടുച്ചേർന്നുള്ള പഠനത്തിൽ തന്നേക്കാൾ അറിവുള്ള ഒരാളുടെ സഹായത്താൽ ഉയർന്ന നില കൈവരിക്കാൻ കുട്ടിയ്ക്ക് കഴിയുന്നു. ഗ്രൂപ്പുകൾ മാറിക്കൊണ്ടിരുന്നാൽ കൈവരിക്കാവുന്ന പഠനസാദ്ധ്യതകളും മാറും. (ഡ്യൂയിക്ക് ഗ്രൂപ്പ് മാറ്റം, ജനാധിപത്യത്തിന്റെ പരിശീലനമാണ്) അങ്ങനെ വ്യക്തിഗതമായ നിലവിലുള്ള സാധ്യതയുടെയും എത്തിച്ചേരാവുന്ന ഉയർന്ന സാധ്യതകളുടെയും ഇടയിലാണ് പഠനം നടക്കുന്നത്. ഈ മേഖലയെ ZPD (സോൺ ഓഫ് പ്രോക്സിമൽ ഡെവലപ്മെന്റ്) എന്ന് വിഗോട്സ്കി വിളിക്കുന്നു. കേരളത്തിൽ ഒരുപാട് വിമർശനം ഏറ്റു വാങ്ങിയ ‘കൈത്താങ്ങ്‘(സ്കഫോൾഡിംഗ്) എന്ന പ്രയോഗം വിഗോട്സ്കിയുടെ ആശയത്തിൽ നിന്നും കടന്നു വന്നതാണ്. അദ്ധ്യാപകൻ പഠനത്തിൽ വിദ്യാർത്ഥിക്കു താങ്ങു നൽകുന്ന ‘ഫെലിസിറ്റേറ്റർ’ മാത്രമാണെന്ന ആശയം, സർവജ്ഞനും ഒഴിഞ്ഞ പാത്രത്തിൽ ജ്ഞാനം എന്ന ഭിക്ഷ വിളമ്പുന്നവനും സമാദരണീയനായ മാതൃകയുമാണെന്ന പാരമ്പര്യരീതിയ്ക്ക് ദഹിക്കുന്നതല്ല. അതേ കൈതാങ്ങാണ് സഹപഠനത്തിൽ കുട്ടിയ്ക്ക് കൂടെയുള്ള മറ്റൊരു വിദ്യാർത്ഥിയും നൽകുന്നത് എന്നു വരുമ്പോൾ ക്ലാസ് മുറിയിൽ അദ്ധ്യാപകന്റെ സർവ പ്രാമാണിത്തം ഒന്നുകൂടി താഴുന്നു. ഇതാണ് എതിർപ്പിന്റെ മൂലകാരണം. സഹകരണ പഠനം (co-operative learning) സഹവർത്തിത പഠനം (collaborative learning ) തുടങ്ങിയ കൽ‌പ്പനകളെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാനാവും വിധം വികസിപ്പിച്ചതും വിഗോട്സ്കിയാണ്. നേരത്തേ ലഭിച്ച അറിവുകളും അനുഭവങ്ങളും പ്രയോജനപ്പെടുത്തി പുതിയ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ആളായി കുട്ടിയെ അവതരിപ്പിക്കുന്ന ജ്ഞാനനിർമ്മിതിവാദത്തിന്റെ ശക്തനായ വക്താവാണ് അമേരിക്കക്കാരനായ ജെറോം എസ് ബ്രൂണർ (1915-) പിയാഷെ, ജോൺ ഡ്യൂയി തുടങ്ങിയവരുടെ ആശയങ്ങളെ ഇദ്ദേഹം കുറേകൂടി മുന്നോട്ടു കൊണ്ടുപോവുകയാണുണ്ടായത്. ഒരു സമൂഹം അതിലെ അംഗങ്ങളുടെ തുടർച്ചയായ പരിഗണനയ്ക്കു വിഷയമാകണമെന്ന് കരുതുന്ന മുഖ്യപ്രശ്നങ്ങളെയും തത്ത്വങ്ങളെയും മൂല്യങ്ങളെയും കേന്ദ്രീകരിച്ച നടത്തുന്ന പാഠ്യപദ്ധതിയ്ക്ക് ബ്രൂണർ നൽകിയ പേര് ‘ചാക്രിക പാഠ്യപദ്ധതി’ (Spiral Curriculum) എന്നാണ്. നമ്മുടെ പ്രശ്നാധിഷ്ഠിത പാഠപുസ്തകങ്ങളിലേയ്ക്കുള്ള മേൽ‌പ്പാലമാണ് ബ്രൂണറുടെ ഈ ആശയം. കുട്ടി സ്വയം കണ്ടത്തുന്ന അറിവാണ് മെച്ചപ്പെട്ടത്. നിരീക്ഷണം, അളക്കൽ, തരം തിരിക്കൽ, പ്രവചനം, വിശദീകരിക്കൽ, നിഗമനത്തിലെത്തൽ തുടങ്ങിയ മാനസികശേഷികൾ ഉപയോഗിച്ച് വേണം പഠനം നടക്കാൻ. ഇതിനു ബ്രൂണർ നൽകിയ പേരാണ് കണ്ടെത്തൽ പഠനം (Discovery Learning). സെന്റർ ഫോർ കോഗ്നിറ്റീവ് സ്റ്റഡീസ്, ഹാർവാർഡിൽ സ്ഥാപിച്ചുകൊണ്ട് പഠനം എന്ന ബൌദ്ധികപ്രക്രിയ(cognitive process)യ്ക്ക് ബ്രൂണർ പ്രത്യേക അടിവര നൽകി. വിഗോട്സ്കിയോട് ബ്രൂണർക്ക് പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സങ്കൽ‌പ്പമായ ‘സംസ്കാരത്തിന്റെ ഉപകരണങ്ങൾ’ ആർജിക്കാനുള്ള കഴിവായിട്ടാണ് ബ്രൂണർ ‘ബുദ്ധിശക്തി’യെ നിർവചിച്ചത്. 1983-ലാണ് ‘ബുദ്ധിയുടെ ബഹുമുഖം’ (Multiple intelligence) എന്ന വ്യത്യസ്തമായൊരു സിദ്ധാന്തം ഹൊവാർഡ് ഏൾ ഗാർഡ്‌നർ (1943-) അവതരിപ്പിക്കുന്നത്. പരീക്ഷവഴി അളന്നെടുക്കാൻ കഴിയും എന്നു വിശ്വസിച്ചിരുന്ന, മനുഷ്യന്റെ ബുദ്ധിയെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്പത്തെയാണ് നാസി ജർമ്മനിയിൽ നിന്ന് അഭയം തേടി അമേരിക്കയിലെത്തിയ മാതാപിതാക്കളുടെ മകനായ ഗാർഡ്‌നർ തകർത്തത്. ‘ഒന്നോ അതിലധികമോ സാംസ്കാരിക സാഹചര്യങ്ങളിൽ വിലമതിക്കാൻ ഇടയുള്ള, പ്രശ്നപരിഹാരം നടത്താനോ ഉത്പ്പന്നങ്ങൾ രൂപകൽകൽ‌പ്പന ചെയ്യാനോ ഉള്ള കഴിവിനെയാണ് ബുദ്ധി എന്ന് അദ്ദേഹം വിളിച്ചത്. ആദ്യം പല ആളുകളും ഈ സിദ്ധാന്തം ഉൾക്കൊള്ളാൻ മടിച്ചെങ്കിലും വമ്പിച്ച സ്വാധീനമാണ് ബഹുമുഖ ബുദ്ധിയെന്ന ആശയം പിന്നീട് ഉണ്ടാക്കിയത്. 1. ഭാഷാപരമായ ബുദ്ധി 2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി 3. ദൃശ്യസ്ഥലപരമായ ബുദ്ധി 4. ശാരീരിക ചലനപരമായ ബുദ്ധി 5. സംഗീതപരമായ ബുദ്ധി 6. വ്യക്ത്യാന്തരബുദ്ധി 7. ആന്തരിക വൈയക്തിക ബുദ്ധി 8. പ്രകൃതിപരമായ ബുദ്ധി തുടങ്ങിയവയാണ് ബുദ്ധിയുടെ ബഹുമുഖങ്ങൾ. ഇവയെയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പഠനസമ്പ്രദായത്തിന് ഓർമ്മശക്തിമാത്രം പരീക്ഷിക്കുന്ന പഠന-മൂല്യനിർണ്ണയ രീതിയേക്കാൾ മികവുണ്ടാവുമല്ലോ. അമേരിക്കയിലെ ന്യൂസിറ്റി സ്കൂളിൽ പ്രതിവർഷം ആയിരക്കണക്കിനാളുകൾ വിദ്യാഭ്യാസത്തിൽ ഈ സിദ്ധാന്തത്തിന്റെ പ്രയോഗം പഠിക്കാനായി എത്തുന്നുണ്ടെങ്കിലും ഈ സിദ്ധാന്തം നടപ്പിലാക്കിയ സ്കൂളുകൾ വ്യക്തമായ പുരോഗതി കാണിച്ചു എന്ന പഠനങ്ങൾ കാണിക്കുന്നു എങ്കിലും ‘ബുദ്ധിയുടെ ബഹുമുഖങ്ങൾ ഒരിക്കലും വിദ്യാഭ്യാസലക്ഷ്യമാവരുത്‘ എന്നാണ് ഗാർഡ്‌നറുടെ അഭിപ്രായം. കാരണം മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ലക്ഷ്യങ്ങൾ ഒരിക്കലും ശാസ്ത്രനേട്ടങ്ങളിൽ നിന്നല്ലത്രേ ഉണ്ടാവേണ്ടത്! ‘സ്വീകരണപഠനം (reception learning) തുടങ്ങിയ അസുബെലിന്റെ ആശയങ്ങൾ, പ്രത്യേക ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും മൂല്യ നിർണ്ണയത്തിലും വിഗോട്സ്കിയൻ സ്കൂളുകാർ മുന്നോട്ടു കൊണ്ടുപോയ സങ്കൽ‌പ്പങ്ങൾ തുടങ്ങിയ ഒരു പിടി കാര്യങ്ങൾ ഇതോടൊപ്പം ചേർത്തു വയ്ക്കേണ്ടതുണ്ട്. എങ്കിലും സാമാന്യാവലോകനമെന്ന നിലയിൽ പാഠപുസ്തകം, ബോധന രീതി, ക്ലാസ് മുറി അഥവാ സ്കൂൾ അന്തരീക്ഷം, അദ്ധ്യാപകർ, പരീക്ഷ, മൂല്യനിർണ്ണയം തുടങ്ങിയ കാതലായ കാര്യങ്ങളിലേയ്ക്ക് പുതിയ ചിന്തകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കു തന്നെ കടന്നു കയറിയിട്ടുണ്ട്. കേരളത്തിൽ എൺപതുകളുടെ ഒടുക്കവും തൊണ്ണൂറുകളുടെ തുടക്കവുമായി പുറത്തിറങ്ങിയ ചില പുസ്തകങ്ങളെങ്കിലും നമ്മുടെ വിദ്യാഭ്യാസ രീതിയുടെ സാമ്പ്രദായികമായ ചുറ്റുവട്ടങ്ങളെ പ്പറ്റി ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. യതിയുടെ പരിവർത്തിതോന്മുഖ വിദ്യാഭ്യാസം, ഇവാൻ ഇലിച്ചിന്റെയും പൌലോഫ്രെയറുടെയും പുസ്തകങ്ങളുടെ വിവർത്തനം, കനവും പള്ളിക്കൂടവും സാരംഗും പോലുള്ള പോലുള്ള ബദൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആവിർഭാവം തുടങ്ങിയവ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. വിമർശനങ്ങളുടെ വെയിലത്ത് വാടാതെയും നെടുവീർപ്പുകളിൽ ഉലയാതെയും 1998-99 കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ വ്യാപിച്ച ഡിപി ഇ പിയുടെ സൈദ്ധാന്തിക അടിത്തറ നവീന ആശയങ്ങളാൽ ഭദ്രമാണ് എന്നൊരു വാദമുണ്ട്. പക്ഷേ അവയുടെ പ്രയോഗം നമ്മുടെ സ്കൂളുകളിൽ ഇപ്പോഴും നടക്കുന്നത് പൌലോ ഫ്രെയർ ‘ബാങ്കിംഗ് വിദ്യാഭ്യാസം’ എന്നു വിളിച്ച രീതിയിൽ തന്നെയാണ്. മര്യാദപഠിപ്പിക്കുന്ന മികച്ച അദ്ധ്യാപകനും ‘കാടനായി’ ജനിച്ചെങ്കിലും മാതൃകാ അദ്ധ്യാപകന്റെ ശിക്ഷണത്തിൽ ഉത്തമപൌരനാവുകയും സാറ്‌ ക്ലാസിൽ പാടിയ പടുപാട്ടുകൾ പരീക്ഷാ മുറിയുടെ ഏകാന്തതയിലിരുന്ന് കാണാതെ എഴുതി ചരിതാർത്ഥനാവുന്ന വിദ്യാർത്ഥിയും ഒന്നും ഇന്നും നമ്മുടെ ഭാവനാമാതൃകയിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. മായ്ക്കാനുള്ള ശ്രമവുമില്ല. അതുകൊണ്ട് മാറിയ പാഠ്യക്രമം, അതിന്റെ സൈദ്ധാന്തികമായ അടിത്തറയായി എന്തു് ഉയർത്തിപിടിച്ചാലും ഫ്രെയറു പറയുന്നതുപോലെ കൊളോണിയൽ മൂല്യങ്ങൾ വർഷങ്ങളായി ഉള്ളിൽ ആവേശിച്ച സമൂഹം, അധിനിവേശകനും അധിനിവേശിതനുമായി തിരിഞ്ഞ് സ്വന്തം ജനതയ്ക്കെതിരെ തന്റെ മജ്ജയിൽ സമന്വയിച്ചിരിക്കുന്ന അക്രമാസക്തിയെ നിരന്തരം പ്രയോഗിച്ചുകൊണ്ടേയിരിക്കും. അതാണ് നമ്മുടെ ക്ലാസ് മുറികൾ. ചൂരൽ മാറി മർദ്ദനോപകരണം സി ഇ (continues evaluation) ആയതുകൊണ്ട്, ചോക്കും കരിമ്പലകയും മാറി ലാപ്ടോപ്പും ഇന്റെനെറ്റും ഡി എൽ പിയും വന്നതുകൊണ്ട് മാനം തെളിയുമോ എന്നു ചോദിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തമിഴ്നാട്ടിലെ ഒരു ജില്ല, പട്ടണം. മധുരയില്‍ നിന്ന് 50 കി. മീ. അകലെയാണ് ഡിന്‍ഡിഗല്‍പട്ടണം സ്ഥിതിചെയ്യുന്നത്. നഗര ജനസംഖ്യ : 182477('91); ജില്ലാ വിസ്തൃതി : 6058 ച. കി. മീ.; ജനസംഖ്യ : 1918960 (2001); ജനസാന്ദ്രത : 317/ച. കി. മീ. (2001); സാക്ഷരതാനിരക്ക് : 69.83 (2001). തിരുമംഗലം (Thirumangalam), ഉസിലാംപട്ടി (Uslampatti), നീലക്കോട്ടൈ (Nilakottai), ഷോലാ വന്‍ (Shola Vandan), ഡിന്‍ഡിഗല്‍, ആത്തോര്‍ (Athour) തുടങ്ങിയവ ഡിന്‍ഡിഗല്‍ ജില്ലയില്‍പ്പെട്ട പ്രധാന പ്രദേശങ്ങളാണ്. ആര്‍. എസ്. കോളെജ് ഒഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, രത്നവേല്‍ സുബ്രഹ്മണ്യം കോളെജ് ഒഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ കുന്നിന്‍ പ്രദേശങ്ങളില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കൃഷിചെയ്യുന്നു. കപ്പലിയാണ് മുഖ്യവിള. നിരവധി പരുത്തി മില്ലുകളും, തുകല്‍ സംസ്കരണ കേന്ദ്രങ്ങളും, പുകയില ഫാക്ടറികളും ഡിന്‍ഡിഗലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ഒറ്റപ്പെട്ട ഒരു പാറയും അതിനു മുകളിലുളള കോട്ടയും ആകര്‍ഷണീയമാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം വെബ് സീരീസായി ആരാധകർക്ക് മുന്നിലെത്തുന്നു. ആമസോണ്‍ പ്രൈം ആണ് മറഡോണയുടെ ജീവചരിത്രവുമായി എത്തുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ മറഡോണയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളാണ് വെബ് സീരീസിൽ ഉൾപെടുത്തുക. 1986ല്‍ അര്‍ജന്റീനക്ക് ഫിഫ ലോകകപ്പ് നേടികൊടുത്ത ക്കുകയും ചെയ്തിരുന്ന ക്യാപ്റ്റനാണ് മറഡോണ. 91 മത്സരങ്ങളിൽ മറഡോണ അർജന്റീനക്കായി കളിച്ചിട്ടുണ്ട്. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ സിനിമകൾക്ക് ശേഷം അഡാർ ലവ് എന്ന ചിത്രവുമായി എത്തുകയാണ് സംവിധായകൻ ഒമർ ലുലു. വാദപ്രതിവാദങ്ങൾ നടക്കുന്ന സിനിമാ മേഖലയിൽ നിന്നും 2018 … “അവള്‍ മടങ്ങി പഴയ അഖിലയാവാന്‍ ശ്രമിച്ചിരുന്നു രാഹുല്‍ ഈശ്വര്‍ കളിച്ച നാടകമായിരുന്നു, പിന്നീട് ഞങ്ങള്‍ക്ക് കണ്ണീര്‍ ആയി മാറിയത്..” ഹാദിയ ആയി മാറിയ അഖിലയുടെ പിതാവ് അശോകന്‍റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തല്‍ “മകൾ മതം മാറിയത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല”. തീവ്രവാദം ബന്ധം ഉള്ള അപരിചിതനായ ഒരാളോടൊപ്പം പോയാൽ പിന്നെ മകളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭയം ആണ് തന്നെ നിയമ… സ്വന്തം തിരക്കഥ മറ്റൊരാളുടെ പേരില്‍ സിനിമയായി വന്നത് നിസ്സഹായനായി കാണേണ്ടിവരിക: മോഹന്‍ലാലിന്റെ ഇടപെടല്‍ സത്യസന്ധവും ആത്മാര്‍ത്ഥതയോടുമായിരുന്നു :നിയമനടപടിക്കും മധ്യസ്ഥശ്രമങ്ങള്‍ക്കും കാരണമായ “വിഷ്ണുലോക”ത്തെ കുറിച്ച് സതീഷ്‌ കോട്ടൂര്‍ പറയുന്നത് തിരുവനന്തപുരം•മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിഷ്ണുലോകം എന്ന സിനിമ തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി തിരക്കഥാകൃത്ത് കോട്ടൂർ സതീഷ്. സംവിധായകൻ കമലിനെതിരെയും,ഡാൻസർ തമ്പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉന്നയിച്ചിരിക്കുന്നത്.ഈസ്റ്റ്‌… യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് : ദളിത് പൂജാരി യദുകൃഷ്ണൻ വിഷയത്തിൽ ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന് പറയാനുള്ളത് അഭിമുഖം : (ഓൾ ഇന്ത്യ ബ്രാഹ്‌മിൺ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റും യോഗക്ഷേമ സഭയുടെ മുൻ സംസ്‌ഥാന പ്രസിഡന്റുമാണ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. താന്ത്രിക വിദ്യയിൽ… ഗംഗാനദിയുടെ ഉയിർത്തെഴുന്നേൽപ്പും യോഗി വന്ന ശേഷമുള്ള വാരണാസിയിലെ മാറ്റങ്ങളെക്കുറിച്ചും കേരളത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും വിശദമായ അവലോകനം നടത്തുന്നു ഡോ. ജഗദീഷ് പിള്ള ( അഭിമുഖം) ഡോ ജഗദീഷ് പിള്ള വാരണാസി സ്വദേശിയായ മലയാളി ..3 ഗിന്നസ്സ് ലോക റെക്കോര്ഡുകൾ , (1 . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു അനിമേഷൻ ചിത്രം… നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനുള്ള ബന്ധത്തെക്കുറിച്ച് ‘രാമലീല’ എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് പ്രതികരിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയാണെന്ന് ആരോപിക്കപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് 'രാമലീല' എന്ന മലയാള സിനിമയുടെ റിലീസാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് നവാഗതനായ അരുൺ ഗോപി… നര്‍മ്മത്തിന്റെ മര്‍മ്മം കണ്ടെത്തി ഔട്ട്‌സ്പോക്കണ്‍ ആകുന്നവര്‍: സോഷ്യല്‍ മീഡിയയില്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ട്രോളര്‍മാറില്‍ ഒരു സംഘവുമായി രഞ്ജിത്ത് എബ്രഹാം തോമസിന്റെ അഭിമുഖം മലയാള ഭാഷയിലെ ആക്ഷേപ ഹാസ്യത്തിന്റെ കുലപതിയാണ് കുഞ്ചന്‍ നമ്പ്യാര്‍. ചാക്യാര്‍കൂത്തില്‍ മിഴാവ് കൊട്ടുന്നതിനിടെ ഉറങ്ങിപ്പോയ കുഞ്ചന്‍നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചതും, അതിന് നമ്പ്യാര് ഓട്ടന്‍ തുള്ളലിലൂടെ ചാക്യാര്‍ക്ക് മറുപടി… പ്രണയത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അഭാസത്തരങ്ങളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്: പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും പ്രതിഷേധിക്കുന്നവര്‍ തെന്നെയാണ് യുവതലമുറയെ വഴി തെറ്റിക്കുന്നത് ഒരു തെറ്റിനെ മറ്റൊരു വലിയ തെറ്റിനെകൊണ്ട് തിരുത്താന്‍ ശ്രമിക്കുന്ന വിരോധാഭാസത്തില്‍ ശിവസേന നേതാവ് പെരിങ്ങമല അജിയുമായി രഞ്ജിത്ത് എബ്രഹാം തോമസ്നടത്തുന്ന അഭിമുഖം അന്താരാഷ്ട്ര വനിതാ ദിനത്തില്‍… ‘ *ദിലീപിനെ വേട്ടയാടുന്നത് കാണുമ്പോള്‍ പ്രാര്‍ത്ഥനയോടെയും കണ്ണീരോടെയും കഴിച്ചുകൂട്ടുകയാണ് ഞങ്ങള്‍* ”*പള്‍സര്‍ സുനി വിവാദം ദിലീപിനോട് ആര്‍ക്കോ ഉള്ള പക തീര്‍ക്കാന്‍* : *കൊച്ചിന്‍ ഹനീഫയുടെ സഹധര്‍മ്മിണി ദിലീപിനെ കുറിച്ച് കണ്ണീരോടെ പങ്കുവയ്ക്കുന്ന വിവരങ്ങള്‍* ജനപ്രിയനായകന്‍ എന്ന പേര് സൂപ്പര്‍ താരം ദിലീപിന് നല്‍കിയത് ജനങ്ങള്‍ തന്നെയാണ്. സിനിമക്ക് അപ്പുറം സാമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നു. മലയാള സിനിമാ… സദാചാര പോലീസിന് കനത്ത മറുപടി നല്‍കി മലപ്പുറത്ത് നിന്നൊരു വാര്‍ത്ത: ആണും പെണ്ണും ട്രാന്‍സ്ജന്ററും ഒരുമിച്ചു ഫുട്ബോള്‍: മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് വിദേശ മാധ്യമ പ്രവര്‍ത്തകര്‍ വരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജെന്റര്‍ വിഷയ സമിതി മലപ്പുറം ജില്ലാ കണ്‍വീനര്‍ പി.വൃന്ദയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം ഇക്കഴഞ്ഞ ഫെബ്രുവരി 10 ന്… സി.പി.എമ്മിന്റെ ജനദ്രോഹ നയങ്ങള്‍ അനുവദിക്കില്ല; ” ഞങ്ങളുടെ പഞ്ചായത്തിലെ ജനങ്ങള്‍ ഈ നെറികേടിനെതിരെ ശബ്ദമുയര്‍ത്തും” : 445 ദിവസം കൊണ്ട് കൊള്ളയടിച്ചത് 24,72,425 രൂപ മാധ്യമപ്രവര്‍ത്തകനും യൂത്ത് ലീഗ് മൂര്‍ക്കനാട് പഞ്ചായത്ത് ജോ.സെക്രട്ടറിയുമായ പി.എ അലിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം ”വെളുക്കാന്‍ തേച്ചത് പാണ്ടായി” എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെയാണ്… കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുമ്പോൾ ഇനിയും ഭാവനമാർ ആക്രമിക്കപ്പെട്ടുകൊണ്ടേ ഇരിക്കും ഇങ്ങനെ പോയാൽ സിപിഎം വലിയ വില കൊടുക്കേണ്ടി വരും ശോഭാസുരേന്ദ്രൻ ശോഭാസുരേന്ദ്രൻ ബിജെപി സംസ്ഥാന സെക്രട്ടറിയും ബിജെപി കേന്ദ്ര കമ്മറ്റി അംഗവുമായ ശോഭാസുരേന്ദ്രൻ ഈസ്റ് കോസ്റ്റിനു നൽകിയ പ്രത്യേക അഭിമുഖം **നടിയ്‌ക്കെതിരെയുള്ള ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് താൻ… ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന സൂക്തം ഭാരതത്തിന്റെ പ്രാര്‍ത്ഥനയാണ്… “ആ സംസ്കാരത്തെ ഇഷ്ടപ്പെടുന്ന ഞാന്‍ കഴിഞ്ഞ 29 വര്‍ഷമായി ഒരു സംഘപരിവാര്‍ പ്രവര്‍ത്തകനാണ്” ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ജബ്ബാറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളില്‍ ഒന്നായ ആര്‍.എസ്.എസ് ആണ് ഭാരതത്തില്‍… മാസം ഒമ്പത് ആയില്ലേ? എന്തെങ്കിലും പദ്ധതികള്‍ ഇവര്‍ നടപ്പാക്കിയോ? കേരളം കണ്ട ഏറ്റവും മോശം ഭരണമാണ് ഇപ്പോള്‍ നടക്കുന്നത് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു മഞ്ഞളാംകുഴി അലിയുടെ… നഴ്‌സിംഗ് രംഗത്തെ ചൂഷണം; സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കാട്ടുന്നത് ഭീകരത: ലോ അക്കാദമി സമര വിജയത്തിന് ശേഷം അടുത്ത പോര്‍മുഖം തുറന്ന് ബി.ജെ.പി ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശക്തമായ പ്രതിപക്ഷമായി മാറിയിരിക്കുകയാണ്… ”അരുതായ്മകളുടെ പര്യായമായി മാറിയ യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചു വിടണം” സൂര്യ ഗായത്രി വേദനയോടെ…. എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ സൂര്യ ഗായത്രിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം ലോ കോളജ് സമരരംഗത്തു നിന്നുള്ള നാണംകെട്ട ഒളിച്ചോട്ടത്തിന് ശേഷവും എസ്.എഫ്.ഐ വാര്‍ത്തകളില്‍ നിറയുകയാണ്.… കളംപാട്ട് കലാകാരന്‍ കടന്നമണ്ണ ശ്രീനിവാസനുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം അന്യം നിന്നുപോകുന്ന അനുഷ്ഠാന ക്ഷേത്ര കലയായ കളംപാട്ട് ജന്മ നിയോഗം പോലെ അനുവർത്തിച്ചു… മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍… കേരളത്തില്‍ മാര്‍ക്സിസ്റ്റ് മാഫിയ; തമിഴ്നാട്ടില്‍ മന്നാര്‍ഗുഡി മാഫിയ ശശികല മുഖ്യമന്ത്രിയായാല്‍ കേരള ജനതയുടെ ഇപ്പോഴത്തെ ദുരവസ്ഥ ഞങ്ങള്‍ക്കുമുണ്ടാകും യുവമോര്‍ച്ച തമിഴ്നാട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ദിനകറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം ഇന്നലെ രാത്രി മുതല്‍ രാജ്യം ഉറ്റു നോക്കുന്നത് തമിഴ്നാട്ടിലേക്കാണ്. മുഖ്യമന്ത്രിയാകാന്‍… ലോ അക്കാദമി പൂട്ടിയത് വിദ്യാര്‍ഥികളെ ഭയന്നുള്ള ഒളിച്ചോട്ടം, എതിര്‍പക്ഷത്തെ നേതാവിനെ കണ്ടാല്‍ ചിരിക്കരുതെന്നുള്ള നിലപാട് ബാലിശം : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി രഞ്ജിത്ത് എബ്രഹാം തോമസ് നടത്തുന്ന അഭിമുഖം നിലപാടുകളിലെ ധീരതയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രത്യേകത. ഇടത് മുന്നണി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇക്കാര്യം പലവട്ടം അദ്ദേഹം തെളിയിച്ചതുമാണ്. ഇപ്പോള്‍ ലോ അക്കാദമി… പി.പി തങ്കച്ചന് മാനം പോയി….സാജു പോളിന് സ്ഥാനം പോയി…രാജേശ്വരി കോടീശ്വരിയായി: ജിഷയുടെ അമ്മ ബാങ്കില്‍ നിന്ന് മാത്രം പിന്‍വലിച്ചത് 28,75,011 രൂപ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം കേരളത്തെ പിടിച്ചു കുലുക്കിയ കൊലപാതകങ്ങളില്‍ ഒന്നാണ് പെരുമ്പാവൂര്‍ ജിഷ വധക്കേസ്. കഴിഞ്ഞ നിയമസഭാ… ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം കെ. പി ശശികല ടീച്ചര്‍. കേരളത്തിലെ ഹിന്ദു സമര വേദികളിലെ… ‘അവര്‍ എന്നെ നിലത്തിട്ട് ചവിട്ടി… എല്ലുകള്‍ പൊട്ടുന്നത് വരെ മര്‍ദ്ദിച്ചു”; സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനമേറ്റ ക്യാന്‍സര്‍ രോഗിയായ ബി.ജെ.പി വനിതാ ന്യൂനപക്ഷ നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ആശ ഷെറിനുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം 17 ജനുവരി 15. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരക്ക് സമീപമുള്ള മുടവന്‍ മുകള്‍ ഗ്രാമം ഞെട്ടലോടെയാണ് ആ വാര്‍ത്ത… എസ്.എഫ്.ഐ നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത ഒളിച്ചോട്ടം: പേരുകേട്ട വിദ്യാര്‍ത്ഥി സംഘടനക്ക് മുടന്തന്‍ ന്യായങ്ങള്‍ പറയേണ്ട ഗതികേട് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി സമരത്തിനാണ്… <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് എഎജിയെ മാറ്റി | Keralabhooshanam.com | Breaking News, Latest News, Kerala, India and World news മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് എഎജിയെ മാറ്റി By web desk on 27/10/2017 Comments Off on മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് എഎജിയെ മാറ്റി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. സിപിഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍നിന്ന് മാറ്റിയത്. അതേസമയം കയ്യേറ്റം സ്ഥിരീകരിക്കുന്ന കക്ടറുടെ റിപ്പോര്‍ട്ട് വകുപ്പ് ഹൈക്കോടതിയില്‍ നല്‍കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ എ.എ.ജി.യാണ് ഹാജരാകാറുള്ളത്. റവന്യൂവകുപ്പിനെ വിശ്വാസത്തിലെടുക്കാത്ത നടപടികള്‍ ആവര്‍ത്തിച്ചുണ്ടാകുന്നതില്‍ സിപിഐ കടുത്ത പ്രതിഷേധത്തിലാണ്. തോമസ് ചാണ്ടിയുടെ പേരിലുള്ള കേസില്‍ സിപിഐയും റവന്യൂ വകുപ്പും കര്‍ശനനിലപാടാണ് സ്വീകരിച്ചുവരുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടുപ്രകാരം കായലും പുറമ്പോക്കും കയ്യേറിയതിന് ക്രിമിനല്‍ കേസടക്കം എടുക്കാവുന്നതാണെന്ന കുറിപ്പ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഹരിത ട്രിബ്യൂണലിലെ മൂന്നാര്‍ കേസില്‍ രഞ്ജിത് തമ്പാനെ ഒഴിവാക്കാന്‍ ശ്രമമുണ്ടായിരുന്നു. സിപ.ഐ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശ്രമം ഉപേക്ഷിച്ചെങ്കിലും സിപിഐഎമ്മിന്റെ കര്‍ഷകസംഘടനയെ കക്ഷിചേര്‍ക്കുകയായിരുന്നു. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ് കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് അറിയുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് എഎജിയെ മാറ്റി added by on 27/10/2017 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വടക്കന്‍പറവൂരില്‍കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടു മരണം | Keralabhooshanam.com | Breaking News, Latest News, Kerala, India and World news <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചി – സംസ്ഥാന പാതയില്‍ വടക്കന്‍ പറവൂരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം കാവനാട് സ്വദേശികളാണ് മരിച്ചത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള ഇരു സ്ഥാനാര്‍ത്ഥികളുടെ നിലപാട് ശ്രദ്ധേയമായി. മുസ്‌ലിംകളെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിച്ചിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, സംവാദത്തില്‍ ആ വാദഗതികള്‍ ആവര്‍ത്തിക്കാതിരുന്നപ്പോള്‍ ഭീകരവാദത്തിന് മുസ്‌ലിംകളെ പഴിക്കേണ്ടതില്ലെന്ന മുന്‍ നിലപാടില്‍ ഹിലരി ഉറച്ചു നിന്നു. ‘ഞാന്‍ വ്യക്തമായി പറയട്ടെ. ഇസ്‌ലാം നമ്മുടെ ശത്രുവല്ല. മുസ്‌ലിംകള്‍ സമാധാനം ആഗ്രഹിക്കുന്ന സഹിഷ്ണുതയുള്ള ജനതയാണ്. ഭീകരവാദവും മുസ്‌ലിംകളും തമ്മില്‍ ബന്ധമില്ല’ – ഹിലരി തന്റെ പ്രസംഗ മധ്യേ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മുസ്ലിംകളും കറുത്ത വര്‍ഗക്കാരും മെക്‌സിക്കന്‍ കുടിയേറ്റക്കാരും അടക്കമുള്ളവര്‍ക്കെതിരെ കടുത്ത നിലപാടെടുത്തിരുന്ന ട്രംപ് ഇത്തവണ മയത്തിലാണ് പ്രതികരിച്ചത്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കും മുസ് ലിംക്കുമെതിരെ താന്‍ വിവേചനം കാണിക്കാറില്ലെന്ന് ട്രംപ് പറഞ്ഞു. ‘ഞാനൊരു ക്ലബ്ബ് തുറന്നിരുന്നു. അതില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയോ മുസ്ലിംകള്‍ക്കെതിരെയോ മറ്റോ അതില്‍ വിവേചനം കാണിച്ചിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്.’ ട്രംപ് പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളത്തിന് സാന്ത്വനവുമായി ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും; ഉദ്ഘാടനത്തിന് ലഭിച്ച തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി | KVARTHA: MALAYALAM NEWS | KERALA NEWS | KERALA VARTHA | ENTERTAINMENT മലയാളം വാര്‍ത്ത Home » Chief Minister » Cinema » Compensation » Dulkar Salman » Entertainment » Inauguration » Injured » Kerala » Kochi » News » Protection » Video » കേരള വാര്‍ത്ത » വിനോദം » സിനിമ » കേരളത്തിന് സാന്ത്വനവുമായി ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും; ഉദ്ഘാടനത്തിന് ലഭിച്ച തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കേരളത്തിന് സാന്ത്വനവുമായി ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും; ഉദ്ഘാടനത്തിന് ലഭിച്ച തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊച്ചി: (www.kvartha.com 09.09.2018) പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിന് സാന്ത്വനവുമായി വീണ്ടും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അടുത്തിടെ കരുനാഗപ്പള്ളിയില്‍ ഒരു ജൂവലറി ഉദ്ഘാടനത്തിന് ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് താരം പറഞ്ഞു. തിങ്ങിക്കൂടിയ ആരാധകരെ സാക്ഷിയാക്കിയായിരുന്നു ദുല്‍ഖറിന്റെ ഈ പ്രഖ്യാപനം. നിറഞ്ഞ കൈയ്യടിയോടെയാണ് ദുല്‍ഖറിന്റെ വാക്കുകളെ ആരാധകര്‍ സ്വീകരിച്ചത്. 'ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ആര്‍ക്കും പരിക്കേല്‍ക്കരുത്. നമ്മള്‍ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം, ഒരുപാട് ഇഷ്ടം, ഒരുപാട് ഉമ്മ', ദുല്‍ഖര്‍ പറഞ്ഞു. നേരത്തെ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവുമാണ് നല്‍കിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലോകത്തിലെ മൊത്തം ആണവായുധശേഖരം 1986ൽ 22000 മെഗാടൺ ടിഎൻടിയാണെങ്കിൽ 2017ൽ 6600 മെഗാടൺ ടിഎൻടിയായി കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലുള്ള ശേഖരംതന്നെ മനുഷ്യരാശിയുടെ നിലനിൽപ്പിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലുംശരി ഒരു ടൺ ടിഎൻടി, അതായത് 1000 കിലോഗ്രാം ട്രൈനൈട്രോടുലീന് സമാനമായത് (സ്ഫോടക രാസവസ്തു) കൊണ്ടുതന്നെ ഭൂമിയിലെ മനുഷ്യരെ മുഴുവൻ ഇല്ലാതാക്കാൻ കഴിയും. മഹാദുരന്തത്തിന്റെ ഈ ദൃശ്യം മനുഷ്യരാശി ഇന്നും അഭിമുഖീകരിക്കുന്ന വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നു. ഹിരോഷിമയിലിട്ട ബോംബിനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള ആണവായുധങ്ങളാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ആഗോള ആണവനിരായുധീകരണം ഇന്നിന്റെ ആവശ്യമാണ്. Read on deshabhimani.com ‘ദി ഡയലോഗ്‌ ഓഫ്‌ അമേരിക്ക’‐ ഫിദൽ കാസ്‌ട്രോയും സാൽവദോർ അലൻഡെയും തമ്മിലുള്ള അപൂർവ അഭിമുഖം ശ്രദ്ധനേടുന്നു video തിരുവനന്തപുരം > സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന കെ മാധവൻ സ‌്മാരക പുരസ്‌കാരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്. ഇടത‌്, കമ്യൂണിസ്റ്റ് മൂല്യങ്ങൾക്കും മതനിരപേക്ഷ രാഷ്ട്രീയത്തിനുംവേണ്ടി ശക്തമായി നിലകൊള്ളുന്ന നേതാവ‌് എന്ന നിലയിലാണ് പുരസ‌്കാരം നൽകുന്നതെന്ന‌് കെ മാധവൻ ഫൗണ്ടേഷൻ ചെയർമാൻ മന്ത്രി ഇ ചന്ദ്രശേഖരൻ, പുരസ‌്കാര നിർണയ സമിതി അധ്യക്ഷൻ സക്കറിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ‌് അവാർഡ്. 30ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പുരസ്‌കാരം സമ്മാനിക്കും.ജൂറി അംഗങ്ങളായ സി ഗൗരീദാസൻനായർ, ഇ എം രാധ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. സി ബാലൻ, ഡോ. അജയകുമാർ കോടോത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അമിത‌് ഷായുടെയും കേന്ദ്ര സർക്കാരിന്റെയും കാരുണ്യത്തിലല്ല എൽഡിഎഫ‌് സർക്കാർ; ഷായുടെ ഭീഷണി വിലപ്പോവില്ല: കോടിയേരി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പുതുവര്‍ഷം പൊതുവെ അനുകൂലമായിരിക്കും. തൊഴില്‍രംഗത്ത് ശോഭനീയമായ അവസ്ഥയായിരിക്കും. ആജ്ഞാനുവര്‍ത്തികളായി കീഴ്ജീവനക്കാരുണ്ടാകും. ധനപരമായി ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ സുഖവും സംതൃപ്തിയും നിറഞ്ഞു നില്‍ക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ ലഭിക്കും. സ്വന്തം അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. ഭുസ്വത്ത് വാങ്ങാന്‍ സാധിക്കും. ചിങ്ങത്തില്‍ ആരോഗ്യം തൃപ്തികരമായിരിക്കും. അഭീഷ്ടങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും. ഉന്നതസ്ഥാനലബ്ധിയും മറ്റുള്ളവരുടെ ബഹുമാനവും ലഭിക്കും. ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യും. കന്നിയില്‍ ദീര്‍ഘനാളായി മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം സാധിക്കും. സാന്പത്തിക നഷ്ടം ഉണ്ടാകും. ബന്ധുക്കളുമായി കലഹിക്കും. വിദേശയാത്രയ്ക്ക് യോഗമുണ്ട്. ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടാകും. തുലാത്തില്‍ നഷ്ടപ്പെട്ട ധനം തിരികെ കിട്ടും. കുടുംബത്തില്‍ സ്വസ്ഥതയും മനസ്സന്തോഷവും ഉണ്ടാകും. സംഭാഷണത്തിലെ ചാതുര്യം മൂലം മറ്റുള്ളവര്‍ അനുകൂലമായിത്തീരും. യാത്രാവേളയില്‍ അപകടസാദ്ധ്യത കാണുന്നു. വൃശ്ചികത്തില്‍ സംഗീതം, നൃത്തം എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിക്കും. കുടുംബത്തില്‍ സ്വരചേര്‍ച്ചയില്ളായ്മ ഉണ്ടാകും. അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷിതമായിരിക്കും. വഞ്ചിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ധനുവില്‍ മനസ്സിനു സന്തോഷപ്രദമായ അനുഭവങ്ങള്‍ ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പാരിതോഷികങ്ങളും ലഭിക്കും. വീടുവാങ്ങുകയോ ഉള്ളവീട് മോടിപിടിപ്പിക്കുകയോ ചെയ്യും. ശത്രുക്കളുമായി സന്ധി ചെയ്യും. മകരത്തില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് പ്രശ്സതവിജയം ലഭിക്കും. കൌശലമനോഭാവത്താല്‍ എതിരാളികളെയും അനുകൂലമാക്കാന്‍ കഴിയും. മാതാവിന് അസുഖം ഉണ്ടാകും. ഭാര്യയുമായി പിരിഞ്ഞു നില്‍ക്കേണ്ടി വരും. കുംഭത്തില്‍ സ്ത്രീകളുടെ സഹായത്താല്‍ സാന്പത്തികനില മെച്ചപ്പെടുത്തും. സാഹിത്യകാരന്മാര്‍ക്ക് സ്വന്തം സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയും. ഭാര്യയുമായി കലഹിക്കും. നയനരോഗം ഉണ്ടാകും. മീനത്തില്‍ തൊഴില്‍ രംഗത്ത് നന്നേ ശോഭിക്കും. ജലസന്പത്ത് യഥേഷ്ടം അനുഭവയോഗ്യമാകും. ഇഷ്ടജനങ്ങളുടെ വേര്‍പാടില്‍ ദു:ഖിക്കും. മേടത്തില്‍ നേതാക്കന്മാര്‍ വാക്ധോരണിയാല്‍ ജനങ്ങളെ കയ്യിലെടുക്കും. ധനനഷ്ടവും മാനഹാനിയും ഉണ്ടാകാന്‍ സാധ്യത. വാഹനാപകടം കരുതിയിരിക്കണം. ഇടവത്തില്‍ സര്‍ക്കാരില്‍ നിന്നും പ്രതികൂല ഉത്തരവുകള്‍ ലഭിക്കും. കുടുംബത്തിലും സുഹൃത്തുക്കളുമായും കലഹമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ ജനവിരോധം സന്പാദിക്കും. മിഥുനത്തില്‍ ഭാര്യയുടെ കുടുംബസ്വത്ത് ലഭിക്കും. കര്‍ക്കടകത്തില്‍ കര്‍മ്മരംഗത്ത് വളരെയധികം ശോഭിക്കും. ഉന്നതരുടെ പ്രശംസ നേടും. കുടുംബത്തില്‍ സുഖവും സ്വസ്ഥതയും അനുഭവപ്പെടും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കണ്ടു മറന്ന ചില കാഴ്ചകളിലേയ്ക്ക് വായനക്കാരനെ ഭ്രമിപ്പിച്ച് കൊണ്ടു പോകുന്ന ഇരുപതിരണ്ട് കഥകളുടെ പുസ്തകമാണിത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും എട്ടു ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ജയ്പൂരില്‍ എഐസിസി സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തിരിച്ചുവരവിനുള്ള സാധ്യതകള്‍ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഏഴു ശതമാനത്തിന്റെ വളര്‍ച്ചാലക്ഷ്യം കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ നിക്ഷേപങ്ങള്‍ മെച്ചപ്പെട്ടുതുടങ്ങിയതിനോടൊപ്പം വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടിട്ടുണെ്ടന്നും ഈ സാധ്യതകളാണ് വളര്‍ച്ച എട്ടു ശതമാനത്തിലേക്ക് തിരിച്ചുകയറുമെന്ന ആത്മവിശ്വാസം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തിൽ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് ട്രക്കുകള്‍ അടക്കം ഇരുപതോളം വാഹനങ്ങളില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ 3-1 നു തകര്‍ത്ത് ഇന്ത്യ കിരീടപ്രതീക്ഷ നിലനിര്‍ത്തി. ജയം അനിവാര്യമായ മത്സരത്തില്‍ രൂപീന്ദര്‍ സിംഗ് പാല്‍ (അഞ്ചാം മിനിറ്റ്), ആകാശ്ദീപ് സിംഗ് (ഒമ്പതാം മിനിറ്റ്) , മന്‍ദീപ് സിംഗ് (56-ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി വലകുലുക്കിയത്. പാക്കിസ്ഥാനുവേണ്ടി നാലാം മിനിറ്റില്‍ മുഹമ്മദ് വഖാസ് ഗോള്‍ നേടി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പിന്നില്‍ നിന്ന് കുത്തിയത് ഘടകകക്ഷികള്‍ ; കെ.കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ല:കെ മുരളീധരന്‍ നിലമ്പൂരില്‍ ഒരുകോടിയുടെ നിരോധിത കറന്‍സി പിടിച്ചു: ത‌‌ട്ടിപ്പു സംഘ‌ങ്ങൾ നിരോധിത നോ‌‌ട്ടുകൾ ശേഖരിക്കുന്നത് എന്തിന്? ‘നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍’; മാധ്യമ പ്രവര്‍ത്തകനോട് പ്രകോപിതനായതില്‍ ക്ഷമ ചോദിച്ച്‌ മോഹന്‍ലാലിന്റെ ഫെയ്സ്ബുക് പോസ്റ്റ് സ​ച്ചി​ന്‍ ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു;ബ്ലാസ്റ്റേഴ്‌സിനെ സച്ചിന്‍ ലുലു ഗ്രൂപ്പിന് വിറ്റെന്ന് റിപ്പോര്‍ട്ട് ”ഇംഗ്ലീഷുകാര്‍ക്കിട്ട് എട്ടിന്റെ പണി കൊടുക്കാന്‍ മോദിജിയാണ് ഡോളറിന് വില കൂട്ടിയത്”; മോദിജിയെ തെറി പറയുന്നവര്‍ കാണുക എന്ന പേരില്‍ പോസ്റ്റ് ചെയ്ത ‘ട്രോള്‍ വീഡിയോ’ വൈറലോടെ വൈറല്‍ താലിബാന്റെ ഓഫീസ് തുറക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഖത്തര്‍ അമീര്‍ ഷേക്ക് ഹമദ് ബിന്‍ ഖലീഫാ അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. യുഎസും താലിബാനും സമാധാനക്കരാറിലെത്തുകയും അഫ്ഗാന്‍ ഭരണകൂടത്തെ തഴയുകയും ചെയ്യുമെന്ന ആശങ്കമൂലം ഓഫീസ് തുറക്കുന്നതിനെ നേരത്തെ കര്‍സായി എതിര്‍ത്തിരുന്നു. എന്നാല്‍ അമേരിക്കന്‍ സേന പിന്മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകേണ്ടതിനാല്‍ അദ്ദേഹം നിലപാടു മാറ്റുകയായിരുന്നു. താലിബാന്റെ ഓഫീസ് തുറക്കുന്നത് ഉള്‍പ്പെടെ സമാധാനപ്രക്രിയ സംബന്ധിച്ച എല്ലാക്കാര്യങ്ങളും ഖത്തര്‍ ഭരണകൂടവുമായി ചര്‍ച്ച ചെയ്യുമെന്നു നേരത്തെ കര്‍സായിയുടെ വക്താവ് അയ്മല്‍ ഫൈസ് വാര്‍ത്താ ഏജന്‍സിയോടു പ റഞ്ഞു. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കിയിരുന്ന പാക്കിസ്ഥാനും ഖത്തറില്‍ താലിബാന്‍ ഓഫീസ് തുറക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അഞ്ച് കോണ്‍ഗ്രസ് നേതാക്കളെന്ന് പത്മജ വേണുഗോപാല്‍; ചതിച്ചത് നരസിംഹറാവുവെന്ന് മുരളീധരന്‍ മലയാളി അത്‌ലറ്റുകളുടെ പ്രിയപ്പെട്ട പരിശീലകന്‍ കെ.പി. തോമസിന്റെ ദ്രോണാചാര്യ അവാര്‍ഡ് റദ്ദാക്കാനുള്ള നീക്കം ന്യൂഡല്‍ഹിയില്‍ തകൃതി. കെ.പി. തോമസിനെ നാമനിര്‍ദേശം ചെയ്തുകൊണ്ടു സമര്‍പ്പിച്ച അപേക്ഷയില്‍, അദ്ദേഹം പരിശീലകനെന്ന നിലയില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ ഒളിമ്പ്യനും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഭാരവാഹിയുമായി ഗുര്‍ഭജന്‍ സിംഗ് രണ്‍ധാവയാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവായ അഞ്ജു ബോബി ജോര്‍ജ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേതാക്കളായ ഷൈനി വില്‍സണ്‍, ജോസഫ് ജി. ഏബ്രഹാം എന്നിവരുടെ പരിശീലകനാണ് താനെന്ന തോമസ് മാഷിന്റെ അവകാശവാദത്തെയാണ് രണ്‍ധാവ ചോദ്യം ചെയ്യുന്നത്. ഇവരുടെ ഒക്കെ പരിശീലകനായിരിക്കാം കെ.പി. തോമസ്. എന്നാല്‍, അഞ്ജുവിന്റെയും ഷൈനിയുടെയും പരിശീലകര്‍ക്കു ദ്രോണാചാര്യ നേരത്തെ നല്‍കിയിട്ടുണെ്ടന്നാണ് രണ്‍ധാവയുടെ വാദം. തന്റെ എതിര്‍പ്പ് അദ്ദേഹം കേന്ദ്രകായികമന്ത്രി ജിതേന്ദ്രസിംഗിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കായിക മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ‘നീ മരണമില്ലാത്ത ഹീറോ’: ‘പ്രളയം കൊണ്ടുപോയ’ വിശാലിന്റെ വീട്ടില്‍ ആശ്വാസവാക്കുമായി ജില്ലാ കലക്ടര്‍ പിബി നൂഹ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ പ്രസിദ്ധമായ പെരിങ്ങാട് സ്വലാത്ത് നഗരില്‍ മുസ്ലീം ജമാഅത് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ‘ ദശലക്ഷം സ്വലാത്ത് മദീനയിലേക്ക് ‘ എന്ന പേര്ല്‍ സ്വലാത്ത് വാര്‍ഷികം നടന്നു. അല്‍ ഇസ്താദ് അബു മുഹമ്മദ് ഇദ്‌രീസ് ഷാഫി പെരിങ്ങാട് നേതൃത്വം നല്‍കിയ സ്വലാത്തില്‍ നിരവധി സാദാത്തുക്കള്‍, ഉലമാക്കള്‍, അനാഥഅഗതി മക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സംഗമിച്ചു. പെരിങ്ങാടില്‍ സ്വലാത്ത് വാര്‍ഷികം ആദ്യമായി നടന്നത് 2002 ലാണ്. ഇന്നേക്ക് പത്ത് വര്‍ഷം സ്വലാത്ത് പിന്നിട്ട ഈ പ്രദേശം സ്വലാത്തിന് മുമ്പ് ആത്മീയമായും ഭൗതികമായും പ്രശോഭിക്കാത്ത ഒരു സ്ഥലമായിരുന്നു. എന്നാല്‍ ആത്മീയമായി പ്രശോഭിക്കുകയും പാരമ്പര്യത്തിലൂടെ തനതായ ഒരു അടിത്തറ കിഴക്കന്‍ മേഖലകളില്‍ വളര്‍ത്തിയെടുക്കാനും സ്വലാത്തിനു ശേഷം ഈ സ്ഥാപനത്തിന് കഴിയുകയും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഭവന നിര്‍മാണം, വിവാഹ ധനസഹായം, വിദ്യഭ്യാസ സഹായം, ഹെല്‍ത്ത് കെയര്‍ പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ സ്ഥാപനത്തിന് സാധിച്ചു. സമീപമുള്ള ആശുപത്രികളിലെ നിരവധി രോഗികള്‍ക്ക് ഇന്നും ധനസഹായം നടത്തിക്കൊണ്ടിരിക്കുന്നു. സമൂഹത്തിലെ ഗുണകരമായ സാഹോദര്യത്തിന് ഒരു സമത്വ സുന്തരമായ അന്തരീക്ഷം ഈ പരിശുദ്ധമായ സ്ഥാപനവും സ്വലാത്ത് മജ്‌ലിസും നേടിയെടുത്തുകഴിഞ്ഞു. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ആത്മീയ ഭൗതിക കലാലയത്തിന് ഈ സ്്ഥാപനം തുടക്കം കുറിക്കുകയും അത് വിജയകരമായി നടന്നുവരികയും ചെയ്യുന്നു. നിരാലംബരായ 100 വോളം കുട്ടികള്‍ മുസ്ലീം ജമാഅത് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഉന്നത ബിരുദത്തിനുവേണ്ടി പുറത്തുപോകുന്ന വിദ്യാര്‍ത്തികളുടെ പഠന ചെലവും ഈ ട്രസ്റ്റ് തന്നെ വഹിക്കുന്നു. സമൂഹത്തില്‍ നിന്നും ലഭിക്കുന്ന സംഭാവനകളാണ് ഈ ട്രസ്റ്റ്ിന്റെ വരുമാനം. സമൂഹത്തിലെ ആരും കാണാത്ത ഒരു വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഈ ട്രസ്റ്റിന് സാധിച്ചു. അവര്‍ക്ക് നല്ല ധനസഹായം മാസംതോറും നല്‍കി വരുന്നു. കേരളത്തിലും വിദേശ രാജ്യമായ യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, മസ്‌കറ്റ് തുടങ്ങി രാജ്യങ്ങളിലും സ്വലാത്ത് നടക്കുന്നുണ്ട്. മന്ത്രിമാര്‍,എം.എല്‍.എ മാര്‍, സാംസ്‌കാരിക നായകന്‍മാര്‍, പണ്ഡിതന്‍മാര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ വന്നുപോകുന്ന ഒരു സ്ഥലമായി പെരിങ്ങാട് മാറിയിരിക്കുന്നു. എല്ലാ വര്‍ഷവും റബി ഉല്‍ അവ്വല്‍ മാസത്തില്‍ നമ്മുടെ നേതാവ് നബി മുഹമ്മദ് മുസ്തഫ (സ്വ) യുടെ പേരില്‍ ദശലക്ഷക്കണക്കിന് സ്വലാത്തുകള്‍ ചൊല്ലുന്നു. മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേകമായി സംഘടിപ്പിക്കുന്ന ഒരു സംഗമമാണ് ‘ ദശലക്ഷം സ്വലാത്ത് മദീനയിലേക്ക് ‘ എന്നത്. മഹാനായ ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍, ഷെയ്ഖുന ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെയും സാന്നിദ്ധ്യം ഈ സ്വലാത്തിന് ലഭിക്കുന്നുണ്ട്. ഈ ഇജാസത്ത് നല്‍കിയത് തന്റെ ഉസ്താദായ ഷെയ്ഖുന കുണ്ടൂര്‍ അബ്ദുല്‍ഖാദര്‍ മുസ്ലിലിയാര്‍ വഴിയാണ്. ഉള്ളാള്‍ അബ്ദു റഹുമാന്‍ അല്‍ ബുഹാരി തങ്ങള്‍ ചൊല്ലിയ സ്വലാത്ത് കൊണ്ടാണ് ദു.അ ആരംഭിക്കാറുള്ളത്. ശരിഅത്ത് കോളേജ്, തഹ്ഫീളുല്‍ ഖുര്‍ആന്‍, അനാഥ അഗതി സംരക്ഷണകേന്ദ്രം, ബോര്‍ഡിംഗ് മദ്രസ, ഹിദായത്തുല്‍ ഇസ്ലാം മദ്രസ, കമ്പ്യൂട്ടര്‍ സെന്റര്‍, ഇസ്ലാമിക് ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങളും മുസ്ലീം ജമാഅത് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശ്രീധരന്‍പിള്ളയെ കാണാനെത്തിയ ഫാദര്‍ മാത്യൂ മണവത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ബിജെപിയുടെ വ്യാജ പ്രചരണം: ഒടുവില്‍ ‘പുലിവാലുപിടിച്ചു’ ജിമ്മില്‍ പോകാറുമില്ല, ശരീരത്തെക്കൊണ്ട് പണി എടുപ്പിക്കാറുമില്ല: അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ടെന്ന് നടന്‍ ദിലീപ്: വീഡിയോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. കരിപ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. പ്രവാസി യുവതി വെപ്പുപല്ല് ഊരി വയ്ക്കാതെ കിടന്നുറങ്ങി; അബദ്ധത്തില്‍ വിഴുങ്ങി: 15 മിനിറ്റിനകം ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത് ജീവന്‍ രക്ഷിച്ചു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘താങ്കള്‍ പറഞ്ഞ ആ 1000 അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റ് തന്നാല്‍ പൂട്ടിക്കാനുള്ള അധികാരം തരാം’; ബി.ജെ.പി നേതാവിനെ പരിഹസിച്ച് സുപ്രീം കോടതി ക്രിമിനല്‍ കേസ് പ്രതികളെ അയോഗ്യരാക്കാനോ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കാനോ സാധിക്കില്ല: സുപ്രീംകോടതിയുടെ നിര്‍ണായക വിധി മണാലിയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി മലയാളികള്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു കേരളത്തില്‍ 4 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടങ്ങള്‍ക്കു ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി റാഫേല്‍ ഇടപാട് യാത്രയ്ക്ക് മോദി ചെലവിട്ടത് 31.26 കോടി രൂപ: നാല് വര്‍ഷത്തിനിടെ വിദേശയാത്രകള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി മാത്രം നല്‍കിയത് 378 കോടി: മോദിയുടെ യാത്രാ ചെലവ് പുറത്ത് ഇന്ത്യ പാക് മത്സരത്തിനിടെ ഷൊയ്ബ് മാലിക്കിനെ ‘അളിയാ’ എന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍; തിരിഞ്ഞു നോക്കി മാലിക്കിന്റെ അഭിവാദ്യം; വീഡിയോ സ്റ്റംപിന് പിന്നിലെ ധോണിയുടെ മാന്ത്രികത കണ്ട് കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു: ‘ഈ മനുഷ്യന്‍ എന്തൊരു ജീനിയസാണ്’: വീഡിയോ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് മന്ത്രി കെ.എം. മാണി. ജോര്‍ജിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ധ്വനി ശരിയായില്ല. പാര്‍ട്ടിയുടെ അഭിപ്രായം താന്‍ പറയുമെന്നും കെ.എം. മാണി വ്യക്തമാക്കി. രാജിവയ്ക്കുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വയം തീരുമാനിക്കണമെന്നും താനായിരുന്നെങ്കില്‍ രാജിവച്ച് വീട്ടില്‍ പോയി ഇരുന്നേനെയെന്നുമാണ് പി.സി. ജോര്‍ജ് പറഞ്ഞത്. പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത കണ്ട മന്ത്രി ജി.സുധാകരന്‍ പറഞ്ഞു; ‘കരാര്‍ കമ്പനിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം’ ആയുഷ്മാന്‍ ഭാരത് കേരളം നടപ്പാക്കാത്തത് ക്രഡിറ്റ് മോദിക്ക് ലഭിക്കുമോ എന്ന ഭയം കൊണ്ടെന്ന് ശ്രീധരന്‍ പിള്ള ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം: കൊതുകുകടി കൊണ്ട് കമ്പിളി വിരിപ്പില്‍ കിടന്നുറങ്ങിയ ബിഷപ്പിന്റെ ആദ്യ ജയില്‍ ദിനം ‘സൗഖ്യം’ റഫാല്‍ പോര്‍വിമാന കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ല: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നിച്ചുതാമസിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി തിരുവനന്തപുരം കൊല്ലം സ്വദേശികളായ യുവതികള്‍: ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 2018 VOLVO XC90 T8 INSCRIPTION PLUG-IN HYBRID LAUNCHED IN INDIA AT RS 96.65 LAKH | വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ പെട്രോള്‍ ഹൈബ്രിഡ് ഇന്ത്യയില്‍ | Mangalam വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ പെട്രോള്‍ ഹൈബ്രിഡ് ഇന്ത്യയില്‍ എത്തി. 96.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് ഹൈബ്രിഡ് വകഭേദത്തിന്. പുതിയ ഹൈബ്രിഡ് ഇന്‍സ്‌ക്രിപ്ഷന്‍ മോഡൽ ഏഴു സീറ്റര്‍ പരിവേഷത്തിലാണ് ലഭ്യമാവുക. വോള്‍വോ XC90 T8 ഇന്‍സ്‌ക്രിപ്ഷന്‍ 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ്, സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് തുടിക്കുന്നത്. ഹൈബ്രിഡ് പതിപ്പായതു കൊണ്ടു വൈദ്യുത മോട്ടോറിന്റെ പിന്തുണ എഞ്ചിന് ലഭിക്കും. പെട്രോള്‍ എഞ്ചിന്‍ നാലു വീല്‍ ഡ്രൈവ് ഒരുങ്ങുന്ന എസ്‌യുവിയുടെ മുന്‍ ചക്രങ്ങള്‍ക്ക് കരുത്തു പകരും. വൈദ്യുത മോട്ടോറിനാണ് പിന്‍ ചക്രങ്ങളിലേക്ക് കരുത്തെത്തിക്കാനുള്ള ചുമതല. കേവലം വൈദ്യുത മോട്ടോറില്‍ എസ്‌യുവിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് സൂചന. 150 മിനിറ്റുകള്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍. ഒറ്റ ചാര്‍ജ്ജില്‍ 40 കിലോമീറ്റര്‍ ദൂരമാണ് എസ്‌യുവിയോടുക. നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാനരോമിക് സണ്‍റൂഫ്, മസാജ് സംവിധാനമുള്ള മുന്‍നിര സീറ്റുകള്‍, വോള്‍വോയുടെ സിഗ്നേച്ചര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. മെര്‍സിഡീസ് ബെന്‍സ് GLS, ബിഎംഡബ്ല്യു X6, റേഞ്ച് റോവര്‍ വെലാര്‍ മോഡലുകളാണ് വിപണിയില്‍ വോള്‍വോ XC90 യുടെ പ്രധാന എതിരാളികൾ. <eos>