text
stringlengths
341
366k
കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനാണ്. 2015 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. 2011 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, സംസ്ഥാന കൂടിയാലോചന സമിതി അംഗമാണ്. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, അന്‍സാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, അന്‍സാര്‍ ട്രൈനിംങ് കോളജ്, അന്‍സാര്‍ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന അന്‍സാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗമാണ്. 2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ. സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട്, എന്നീ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജനനം: 1972 മാര്‍ച്ച് 5 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയില്‍. പിതാവ് പി.മുഹമ്മദ്, മാതാവ് ഫാത്തിമ സുഹ്‌റ. വിദ്യാഭ്യാസം: അറബി ഭാഷയിലും വിദ്യാഭ്യാസത്തിലും ബിരുദം. എ എല്‍ പി സ്‌കൂള്‍ കൂറ്റമ്പാറ, പി എം എസ് എ യു പി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. മാനവേദന്‍ ഹൈസ്‌കൂള്‍ നിലമ്പൂരില്‍ നിന്നും സെക്കണ്ടറി പഠനം. ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. പറപ്പൂര്‍ ഇസ്ലാമിയ കോളജില്‍ അധ്യപകനായി സേവനമനുഷ്ഠിച്ചു. കിനാലൂര്‍ സമരം, എന്റോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം, എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോള കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയ പാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയമായി. ഭൂമിക്കു വേണ്ടിയുള്ള ചെങ്ങറ സമരത്തില്‍ പോലിസ് മര്‍ദനമേറ്റു.
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
ചെറിയ വേദനയിൽ തുടങ്ങി കടുത്ത കാലു വേദനയുണ്ടോ? കാല് വേദന ഉണ്ടാകാം അത് ഒരു കാലിൽ നിന്ന് മറ്റൊരു കാലിലേക്ക് വ്യാപിക്കുന്നതും ആയിരിക്കാം. ചില സമയങ്ങളിൽ കാലുവേദന ശരിക്കും അസഹനീയമായ ബുദ്ധിമുട്ടുള്ളത് ആയിരിക്കും. പല കാരണങ്ങളാൽ കാലുവേദന ഉണ്ടാകാം. മുട്ട്, തേയ്മാനം, പേശികളുടെ എണ്ണം കുറവ് അല്ലെങ്കിൽ ദീർഘനേരം നിൽക്കുന്നത് കൊണ്ട് ഉണ്ടാകുന്ന വേദന ഈ ലക്ഷണങ്ങളെല്ലാം കാലിന് ബലക്കുറവും ക്ഷീണവും വിരസത ഉണ്ടാക്കും. കാലിൻറെ വേദന കുറയ്ക്കാനുള്ള ചില വഴികൾ ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. കുറച്ച് ഐസ് ക്യൂബുകൾ എടുത്ത് ഒരു തുണിയിൽ പൊതിഞ് വേദനയുള്ള ഭാഗത്ത് പത്ത് പതിനഞ്ച് മിനിറ്റ് വയ്ക്കുക. ദിവസത്തിൽ പല തവണ ഇങ്ങനെ ചെയ്യുക. കാല് വേദന മാറി കിട്ടുന്നതായിരിക്കും. കാലുകൾ മസാജ് ചെയ്യുന്നത് പേശികളുടെ ബലം കൂട്ടുന്നത് വളരെ നല്ലതാണ്. ഇത് കാലിലെ രക്ത ചങ്ക്രമണം കൂട്ടുന്നു. ചൂടുള്ള വെളിച്ചെണ്ണ വേദനയുള്ള ഭാഗത്ത് വെച്ച് തടവുന്നത് വളരെ നല്ലതാണ്. ദിവസവും മൂന്ന് തവണ 10 മിനിറ്റ് കാല് മസാജ് ചെയ്യുക. ആൻറി ആക്സിഡൻറ്കൾ അടങ്ങിയിട്ടുള്ള മഞ്ഞൾ കാലുവേദനക്ക് വളരെയധികം ഗുണമുള്ള ഒന്നാണ്. ഒരു ടീസ്പൂൺ മഞ്ഞൾ ചെറുചൂടുള്ള എണ്ണ ചേർത്ത് പുരട്ടുക. വേദനയുള്ള ഭാഗത്ത് 30 മിനിറ്റ് വയ്ക്കുക അതിനുശേഷം. ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ദിവസവും രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്യുക. ആപ്പിൾ സിഡാർ വിനഗർ കാലുവേദനക്ക് മികച്ച പരിഹാരമാണ്. ഇതിലെ ആൽക്കലൈൻ സ്വഭാവം രക്തത്തിലെ യൂറിക് ആസിഡ് പോകുവാൻ സഹായിക്കും. രണ്ട് കപ്പ് പച്ച ആപ്പിൾ സിഡാർ വിനാഗിരി പാത്രത്തിലൊഴിച്ച് 30 മിനുട്ട് കാൽ മുക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ഗവേഷണയല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കമ്പനികളും സർക്കാരുകളും വൻതോതിൽ സൃഷ്ടിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു. ഗവേഷണത്തിനായി ഈ ഡാറ്റ ഉപയോഗിക്കുന്നത്, വീണ്ടും ശ്രമിക്കേണ്ടതുണ്ട്. ഡിജിറ്റൽ യുഗത്തിൽ സാമൂഹ്യ ഗവേഷണം നടത്തുന്ന നിരവധി ആളുകൾ വലിയ ഡാറ്റ എന്ന് വിളിക്കപ്പെടുന്നു. ഈ പദത്തിന്റെ വ്യാപകമായ ഉപയോഗം ഉണ്ടായിരുന്നിട്ടും, വലിയ അളവിലുള്ള ഡാറ്റയെക്കുറിച്ച് യാതൊരു ധാരണയുമില്ല. എന്നിരുന്നാലും, വലിയ ഡാറ്റയുടെ ഏറ്റവും സാധാരണമായ നിർവചനങ്ങൾ, "3 Vs": വോള്യം, വൈവിധ്യം, വേലോസിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏതാണ്ട് പല ഫോർമാറ്റിലും ഡാറ്റ ധാരാളം ഉണ്ട്, അത് നിരന്തരം സൃഷ്ടിക്കുന്നു. വലിയ ഡാറ്റയുടെ ചില ആരാധകർ വെറൈറ്റി, മൂല്യം എന്നിവപോലുള്ള മറ്റ് "എതിരാളികളെ" ചേർക്കുന്നു, ചില വിമർശകർ അത്തരം അശ്ലീല, വാക്ചറേൻ പോലെയുണ്ട്. സോഷ്യൽ റിസർച്ചിന്റെ ആവശ്യത്തിനായി 3 "Vs" (അല്ലെങ്കിൽ 5 "Vs" അല്ലെങ്കിൽ 7 "Vs") എന്നതിനേക്കാൾ, ഒരു മികച്ച സ്ഥലം ആരംഭിക്കാൻ ഞാൻ 5 "WS" ആണ്: ആരാണ്, എന്ത്, എപ്പോൾ , എന്തുകൊണ്ട്. വാസ്തവത്തിൽ, വലിയ ഡാറ്റ ഉറവിടങ്ങൾ സൃഷ്ടിച്ച നിരവധി വെല്ലുവിളികളും അവസരങ്ങളും ഒരേയൊരു "W" ൽ നിന്ന് പിന്തുടരുന്നുവെന്ന് ഞാൻ കരുതുന്നു. അനലോഗ് പ്രായത്തിൽ, ഗവേഷണം നടത്തുന്നതിന് സാമൂഹ്യ ഗവേഷണത്തിനായി ഉപയോഗിക്കപ്പെട്ട മിക്ക ഡാറ്റയും സൃഷ്ടിച്ചു. എന്നിരുന്നാലും, ഡിജിറ്റൽ വയസിൽ, ഗവേഷണത്തേയും, സേവനങ്ങൾ നൽകുന്നതിനെയും ലാഭം സൃഷ്ടിക്കുന്നതിനെയും നിയമങ്ങൾ നൽകുന്നതിനെയും പോലുള്ള ആവശ്യങ്ങൾക്കായി കമ്പനികളും സർക്കാരുകളും വലിയ അളവിൽ ഡാറ്റ സൃഷ്ടിക്കുന്നു. എന്നിരുന്നാലും ഗവേഷണത്തിനായി നിങ്ങൾക്ക് ഈ കോർപ്പറേറ്റ്, സർക്കാർ ഡാറ്റ പുനഃസ്ഥാപിക്കാൻ കഴിയും എന്ന് ക്രിയേറ്റീവ് ആളുകൾ തിരിച്ചറിഞ്ഞു. കലയെ സൃഷ്ടിക്കുന്നതിനുള്ള കണ്ടെത്തിയ വസ്തുവിനെ ഡുഷാമ്പിന്റെ പുനർവിവാഹം പോലെ തന്നെ, 1-ാം അദ്ധ്യായത്തിൽ ആർട്ട് സമാനമാണെന്നു ചിന്തിക്കുക. പുനർരൂപകൽപ്പനയ്ക്ക് സംശയകരമായ അവസരങ്ങളുണ്ടെങ്കിലും ഗവേഷണാവശ്യങ്ങൾക്കായി സൃഷ്ടിക്കാത്ത ഡാറ്റ ഉപയോഗിച്ച് പുതിയ വെല്ലുവിളികൾ അവതരിപ്പിക്കുന്നു. ഉദാഹരണമായി, ട്വിറ്റർ പോലെയുള്ള ഒരു സോഷ്യൽ മീഡിയ സേവനം, ജനറൽ സോഷ്യൽ സർവേ പോലെയുള്ള പരമ്പരാഗത പൊതു അഭിപ്രായ സർവ്വേയ്ക്കൊപ്പം താരതമ്യം ചെയ്യുക. ട്വിറ്റർ പ്രധാന ലക്ഷ്യങ്ങൾ അതിന്റെ ഉപയോക്താക്കൾക്ക് ഒരു സേവനവും ലാഭവും ഉണ്ടാക്കുക എന്നതാണ്. ജനറൽ സോഷ്യൽ സർവേ, മറുവശത്ത്, സോഷ്യൽ ഗവേഷണത്തിനുള്ള പൊതു ഉദ്ദേശ്യാവിത ഡാറ്റ സൃഷ്ടിക്കുന്നതിലാണ്, പ്രത്യേകിച്ചും പൊതുജനാഭിപ്രായ ഗവേഷണത്തിനായി. ലക്ഷ്യങ്ങളിൽ ഈ വ്യത്യാസം സൂചിപ്പിക്കുന്നത് ട്വിറ്റർ സൃഷ്ടിച്ചതും ജനറൽ സോഷ്യൽ സർവേയിൽ സൃഷ്ടിക്കപ്പെട്ടതും പൊതു സ്വഭാവം പഠിക്കാൻ ഉപയോഗിക്കാമെങ്കിലും, വ്യത്യസ്തങ്ങളായ സവിശേഷതകളാണ്. ജനറൽ സോഷ്യൽ സർവെയ്ക്കുമായി യോജിക്കുന്ന തരത്തിലുള്ള വേഗതയും വേഗതയും ട്വിറ്റർ നടത്തുന്നുണ്ട്, എന്നാൽ, പൊതു സോഷ്യൽ സർവെയിൽ നിന്ന് വ്യത്യസ്തമായി, ട്വിറ്റർ ഉപയോക്താക്കളെ മാതൃകയാക്കി കാണിക്കുന്നില്ല, കാലക്രമേണ താരതമ്യപദവികളെ നിലനിർത്തുന്നില്ല. ഈ രണ്ട് ഡാറ്റ സ്രോതസ്സുകളും വളരെ വ്യത്യസ്തമാണ് കാരണം, ജനറൽ സോഷ്യൽ സർവേ ട്വിറ്ററിലും ട്വിറ്ററിലും മികച്ചതാണെന്ന് പറയാനാകില്ല. നിങ്ങൾ ആഗോള മാനസികാവസ്ഥയുടെ മണിക്കൂറുകൾ ആവശ്യമെങ്കിൽ (ഉദാഹരണം Golder and Macy (2011) ), ട്വിറ്റർ Golder and Macy (2011) . മറുവശത്ത്, അമേരിക്കൻ ഐക്യനാടുകളിലെ മനോഭാവങ്ങളുടെ ധ്രുവീകരണത്തിൽ (ഉദാ: DiMaggio, Evans, and Bryson (1996) ) ദീർഘകാലമാറ്റങ്ങൾ മനസിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജനറൽ സോഷ്യൽ സർവേ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ്. വലിയ ഡാറ്റ സ്രോതസ്സുകളെക്കാളും മികച്ച ഡാറ്റ ഉറവിടങ്ങളേക്കാളേയോ കൂടുതൽ മോശമായതോ ആണെന്ന് വാദിക്കാൻ ശ്രമിക്കുന്നതിനേക്കാൾ വലിയതോതിലുള്ള ഗവേഷണ ചോദ്യങ്ങൾ വലിയ ഡാറ്റ സ്രോതസ്സുകൾക്ക് ആകർഷകമാക്കാം. ഏത് തരത്തിലുള്ള ചോദ്യങ്ങൾക്ക് അവർ അനുയോജ്യം. വലിയ ഡാറ്റ സ്രോതസ്സുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, തിരയൽ എഞ്ചിൻ ലോഗുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പോലുള്ള കമ്പനികൾ സൃഷ്ടിച്ചതും ശേഖരിച്ചതുമായ ഓൺലൈൻ ഡാറ്റയെക്കുറിച്ച് ഗവേഷകർ ഉടൻ ശ്രദ്ധിക്കുന്നു. എന്നിരുന്നാലും, ഈ പരിമിതമായ ഫോക്കസ് വലിയ രണ്ട് വിവരങ്ങളുടെ വലിയ ഉറവിടങ്ങൾ ഒഴിവാക്കുന്നു. ആദ്യം, വർദ്ധിച്ചുവരുന്ന കോർപ്പറേറ്റ് വലിയ ഡാറ്റ സ്രോതസ്സുകൾ ഫിസിക്കൽ ലോകത്തിലെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും വരുന്നു. ഉദാഹരണമായി, ഈ അധ്യായത്തിൽ, ഒരു തൊഴിലാളിയുടെ ഉൽപാദനക്ഷമതയെ അതിന്റെ സഹപാഠികളുടെ ഉൽപാദനക്ഷമത (Mas and Moretti 2009) എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു സൂപ്പർമാർക്കറ്റ് ചെക്ക് ഔട്ട് ഡാറ്റയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പഠിക്കാം. പിന്നീട്, അടുത്ത അധ്യായങ്ങളിൽ, ഞാൻ മൊബൈൽ ഫോണുകൾ (Blumenstock, Cadamuro, and On 2015) , (Blumenstock, Cadamuro, and On 2015) , ഇലക്ട്രോണിക് യൂട്ടിലിറ്റികൾ സൃഷ്ടിച്ച ബില്ലിംഗ് ഡാറ്റകൾ (Allcott 2015) കോൾ റെക്കോർഡുകൾ ഉപയോഗിച്ച (Blumenstock, Cadamuro, and On 2015) ഞാൻ നിങ്ങളെ അറിയിക്കും. ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുമ്പോൾ, കോർപ്പറേറ്റ് വലിയ ഡാറ്റ ഉറവിടങ്ങൾ വെറും ഓൺലൈൻ പെരുമാറ്റത്തേക്കാൾ കൂടുതലാണ്. ഓൺലൈൻ പെരുമാറ്റം നിസ്സാരമായ ശ്രദ്ധയിൽപ്പെട്ട വലിയ ഡാറ്റയുടെ രണ്ടാമത്തെ സുപ്രധാന ഉറവിടം സർക്കാരുകൾ സൃഷ്ടിച്ച ഡാറ്റയാണ്. ഗവൺമെന്റ് അഡ്മിനിസ്ട്രേറ്റിവ് രേഖകളിൽ ഗവേഷകകർ രേഖപ്പെടുത്തിയ രേഖകൾ, സ്കൂൾ റെക്കോർഡുകൾ, സുപ്രധാന സ്ഥിതിവിവരക്കണക്കുകൾ രേഖകൾ (ഉദാ: ജനന-മരണ രജിസ്റ്ററികൾ) എന്നിവയാണ് ഗവേഷകരുടെ എണ്ണം. സാമൂഹിക ശാസ്ത്രജ്ഞന്മാർ എത്രകാലം കഴിഞ്ഞിട്ടും നൂറുകണക്കിന് വർഷങ്ങൾ, സാമൂഹിക ശാസ്ത്രജ്ഞർ തുടങ്ങിയവർ ഇത്തരം രീതികൾ ഉപയോഗപ്പെടുത്തുന്നു. ഡിജിറ്റൽവത്ക്കരണം മാറ്റിയാൽ എന്തു മാറ്റം സംഭവിച്ചിരിക്കുന്നു, ഡാറ്റ ശേഖരിക്കാനും വിതരണം ചെയ്യാനും സംഭരിക്കാനും വിശകലനം ചെയ്യാനും ഗവൺമെന്റുകൾക്ക് ഇത് കൂടുതൽ എളുപ്പമാക്കിത്തീർത്തിരിക്കുന്നു. ഉദാഹരണത്തിന്, ഈ അദ്ധ്യായത്തിൽ, തൊഴിൽ സാമ്പത്തികശാസ്ത്രത്തിൽ (Farber 2015) ഒരു അടിസ്ഥാന ചർച്ച നടത്താൻ ന്യൂയോർക്ക് നഗര സർക്കാരിന്റെ ഡിജിറ്റൽ ടാക്സി മീറ്റുകളിൽ നിന്നുള്ള ഡാറ്റയെ അപഗ്രഥിച്ച ഒരു പഠനത്തെ കുറിച്ച് ഞാൻ നിങ്ങളെ അറിയിക്കും. പിന്നീട്, അടുത്ത അധ്യായങ്ങളിൽ ഗവൺമെന്റ് ശേഖരിച്ച വോട്ടിങ് റെക്കോർഡുകൾ ഒരു സർവേയിലും (Ansolabehere and Hersh 2012) പരീക്ഷിച്ചുവെന്നും (Bond et al. 2012) ഒരു പരീക്ഷണമായിരുന്നുവെന്നും ഞാൻ പറയാം. വലിയ ഡാറ്റാ സ്രോതസ്സുകളിൽ നിന്ന് പഠിക്കുന്നതിനുള്ള അടിസ്ഥാനമാണ് repurposing എന്ന ആശയം, അതിനാൽ വലിയ ഡാറ്റ സ്രോതസുകളുടെ (വിഭാഗം 2.3) ഉള്ള സവിശേഷതകളെക്കുറിച്ചും ഗവേഷണങ്ങളിൽ ഇത് എങ്ങനെ ഉപയോഗിക്കാമെന്നും (വിഭാഗം 2.4) കൂടുതൽ വ്യക്തമായി സംസാരിക്കുന്നതിന് മുമ്പ് ഞാൻ ആഗ്രഹിക്കുന്നു പുനർ നിർണ്ണയിക്കലിനെക്കുറിച്ചുള്ള രണ്ട് കഷണങ്ങൾ പൊതു നിർദ്ദേശം വാഗ്ദാനം ചെയ്യാൻ. ഒന്നാമത്തേത്, "ലഭ്യമായ" ഡാറ്റയും "രൂപകൽപ്പന ചെയ്ത" ഡാറ്റയും തമ്മിൽ ഞാൻ സജ്ജമാക്കിയിരിക്കുന്ന തീവ്രതയെക്കുറിച്ച് ചിന്തിക്കാൻ പ്രലോഭിപ്പിച്ചേക്കാം. അത് വളരെ അടുത്താണ്, പക്ഷേ അത് തികച്ചും ശരിയായതല്ല. ഗവേഷകരുടെ കാഴ്ചപ്പാടിൽ നിന്ന്, വലിയ ഡാറ്റ സ്രോതസ്സുകൾ "കണ്ടെത്തി," അവ ആകാശത്തു നിന്ന് വീഴുന്നില്ല. അതിനുപകരം, ഗവേഷകരുടെ "കണ്ടെത്തി" എന്ന സ്രോതസ്സുകൾ ചില ഉദ്ദേശ്യങ്ങൾക്കായി ഒരാൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. "കണ്ടെത്ത" ഡേറ്റാ ഒരാൾ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ, നിങ്ങളുടെ ഡാറ്റ സൃഷ്ടിക്കുന്ന ആളുകളെയും പ്രോസസുകളെയും കുറിച്ച് കഴിയുന്നത്രയും മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കാമെന്ന് ഞാൻ എപ്പോഴും ശുപാർശ ചെയ്യുന്നു. രണ്ടാമതായി, നിങ്ങൾ ഡാറ്റ പുനഃസ്ഥാപിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രശ്നത്തിന് അനുയോജ്യമായ ഡാറ്റാഗണത സങ്കൽപ്പിക്കാൻ വളരെ സഹായകരമാണ്, തുടർന്ന് നിങ്ങൾ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഡാറ്റാഗണത താരതമ്യം ചെയ്യുക. നിങ്ങളുടെ ഡാറ്റ നിങ്ങൾ ശേഖരിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്കാവശ്യമുള്ളതും നിങ്ങൾക്ക് ഉള്ളതും തമ്മിൽ പ്രധാന വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. ഈ വ്യത്യാസങ്ങൾ നിങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത്, നിങ്ങൾക്ക് ഉള്ള ഡാറ്റയിൽ നിന്നും പഠിക്കാൻ കഴിയില്ല, ഒപ്പം നിങ്ങൾ ശേഖരിക്കേണ്ട പുതിയ ഡാറ്റ നിർദ്ദേശിക്കാനിടയുണ്ട്. എന്റെ അനുഭവത്തിൽ സാമൂഹിക ശാസ്ത്രജ്ഞരും വിവര ശാസ്ത്രജ്ഞരും വളരെ വ്യത്യസ്തമായ രീതിയിലാണ് പുനർരൂപകൽപ്പന നടത്തുന്നത്. ഗവേഷണത്തിനു വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന വിവരങ്ങളുമായി പ്രവർത്തിക്കാൻ താൽപര്യമുള്ള സാമൂഹ്യ ശാസ്ത്രജ്ഞർ, അതിന്റെ ശക്തികളെ അവഗണിക്കാതെ തന്നെ repurposed ഡാറ്റയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വേഗത്തിൽ നടക്കുന്നു. മറുവശത്ത്, ഡാറ്റ ശാസ്ത്രജ്ഞർ, അതിന്റെ ബലഹീനതകൾ അവഗണിച്ചുകൊണ്ട്, repurposed ഡാറ്റയുടെ ഗുണങ്ങൾ സൂചിപ്പിക്കാൻ വേഗം നടക്കുന്നു. സ്വാഭാവികമായും മികച്ച സമീപനം ഒരു സങ്കരമാണ്. അതായത്, നല്ലതും ചീത്തയുമുള്ള വലിയ വിവര സ്രോതസുകളുടെ സ്വഭാവം മനസിലാക്കാൻ ഗവേഷകർ ശ്രമിക്കേണ്ടതുണ്ട്, എന്നിട്ട് അവയിൽ നിന്ന് എങ്ങനെ പഠിക്കണം എന്ന് മനസ്സിലാക്കുക. ഈ അധ്യായത്തിന്റെ അവശേഷിക്കുന്ന പദ്ധതിയാണിത്. അടുത്ത സെക്ഷനിൽ, വലിയ ഡാറ്റാ സ്രോതസ്സുകളുടെ പത്തു സവിശേഷതകളെ ഞാൻ വിവരിക്കും. അത്തരം വിവരങ്ങളുമായി നന്നായി പ്രവർത്തിക്കുന്നതിന് കഴിയുന്ന മൂന്ന് ഗവേഷണ പ്രബന്ധങ്ങൾ താഴെപ്പറയുന്നു.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home Covid 19 കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; മരണം കൂട്ടിച്ചേര്‍ത്തതില്‍ കേരളത്തിന് വിമര്‍ശനം കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് സംസ്ഥാനങ്ങളിലും ടിപിആര്‍ നിരക്കും രോഗികളും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ്............. Read more about കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; മരണം കൂട്ടിച്ചേര്‍ത്തതില്‍ കേരളത്തിന് വിമര്‍ശനം കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന കൊവിഡില്‍ രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്‌സീനേഷന്‍ കൊണ്ട്............ Read more about കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന അതിജീവനത്തിന്റെ ദിനങ്ങള്‍; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വര്‍ഷം ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്‌സീന്‍ ആയുധമാക്കി പോരാടുകയാണ് രാജ്യം. 2020 ജനുവരി 30ന് ആണ് രാജ്യത്തെ ആദ്യ കൊവിഡ്............ Read more about അതിജീവനത്തിന്റെ ദിനങ്ങള്‍; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വര്‍ഷം ആഗോള പ്രതിരോധശേഷി നേടും; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ ഒമിക്രോണ്‍ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്............. Read more about ആഗോള പ്രതിരോധശേഷി നേടും; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം, പനി ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; ആരോഗ്യമന്ത്രി കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോണിനെതിരെ വാക്സിനേഷന് പ്രതിരോധമുണ്ടെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ അവസാനത്തെ............ Read more about അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം, പനി ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; ആരോഗ്യമന്ത്രി കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 500ലേറെ പേര്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത തിരുവാതിര നടത്തിയത് വിവാദത്തില്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ............ Read more about കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 500ലേറെ പേര്‍ ഒമിക്രോണും ഡെല്‍റ്റയും ഒരുമിച്ച് പടരുന്നു; കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേ സമയം പടരുന്നത് സുനാമി കണക്കെ കേസുകള്‍ ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍............ Read more about ഒമിക്രോണും ഡെല്‍റ്റയും ഒരുമിച്ച് പടരുന്നു; കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകള്‍; കുതിച്ചുയര്‍ന്ന് കൊവിഡും, ഒറ്റ ദിവസം 45% വര്‍ധന രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന. ഒറ്റ ദിവസത്തില്‍ കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ആണുണ്ടായത്. രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോണ്‍ ബാധിതരുടേയും എണ്ണം കുതിച്ചുയരുകയാണ്. 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍............. Read more about രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകള്‍; കുതിച്ചുയര്‍ന്ന് കൊവിഡും, ഒറ്റ ദിവസം 45% വര്‍ധന കൊവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക; അനുമതി ഉടന്‍ നല്‍കിയേക്കും കൊവിഡ് ചികിത്സിയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന്............ Read more about കൊവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക; അനുമതി ഉടന്‍ നല്‍കിയേക്കും കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; സാനിറ്റൈസര്‍ കരുതണം, ഒരുസീറ്റില്‍ ഒരാള്‍ കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും. സ്‌കൂള്‍ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്തും. ഡ്രൈവര്‍മാരും ബസ്........... Read more about കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; സാനിറ്റൈസര്‍ കരുതണം, ഒരുസീറ്റില്‍ ഒരാള്‍
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
അർമ്മാദിച്ച് വാണിരുന്ന വീടും തേരാപാരാ തേരോട്ടമോടിച്ചോണ്ടിരുന്ന ശകടങ്ങളും മറ്റു സ്ഥാവരജംഗമങ്ങളും ഒക്കെ വിട്ട് ഓൺസൈറ്റ് വനവാസത്തിനായി ഫ്ളൈറ്റ് കേറീപ്പോ മനസിന്റെ കോർണറിലെവിടെയോ ശകലം ഒരു പേടിയുണ്ടായിരുന്നു. ഗ്ളോബൽ, എക്സ്പോഷറ്‌, പൗണ്ടില്‌ ദുട്ട്, ചുറ്റിക്കറങ്ങാനുള്ള അനന്തസാധ്യതകൾ- സംഭവമൊക്കെ കൊള്ളാം. പക്ഷെ പണ്ട് ഒറ്റത്തടിയായിരുന്നപ്പഴത്തേ പോലല്ല. അന്നൊക്കെ സ്വന്തം സാധനസാമഗ്രികൾ മൊത്തം തൂത്തുപെറുക്കിയാലും കഷ്ടിച്ച് ഒരു സ്യൂട്ട്കേസിൽ കൊള്ളാനുള്ളതേ ഉള്ളൂ.. അതും തൂക്കീയടുത്തങ്ങ് പോയാൽ മതി. അതു പോലാണോ ഇപ്പോ.. അതു മാത്രമല്ല.. പുതിയ സ്ഥലത്ത് വീടു കണ്ടുപിടിക്കണം, അത്യാവശ്യമൊന്നു കഞ്ഞീം കറീം വച്ചു ജീവിക്കാനുള്ള സെറ്റപ്പൊക്കെ ഒരുക്കണം,വണ്ടീം വള്ളോമൊക്കെ കണ്ടുപിടിക്കണം..എല്ലാം ഒന്നേന്നു പറഞ്ഞ് തുടങ്ങണം.. ചുരുക്കിപ്പറഞ്ഞാൽ ലൈഫിന്റെ സ്റ്റാർട്ടിംഗ് പോയിന്റിലേക്കു തിരിച്ചു പോയി പിന്നേം ഓടിത്തുടങ്ങുന്ന പോലൊരു അവസ്ഥയിലേക്കാണ്‌ എടുത്തുചാടാൻ പോകുന്നത്. വീടിന്റെ കാര്യത്തിൽ ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും വല്യ കുഴപ്പമില്ലാത്ത ഒന്ന് ഒത്തു കിട്ടി. വീടെന്നൊന്നും തികച്ചങ്ങോട്ടും പറയാൻപറ്റില്ല. ഞങ്ങ രണ്ടു പേർക്ക് കഷ്ടി പെരുമാറാൻ പറ്റുന്നത്രേം മാത്രം വലിപ്പമുള്ള ഒരു കൊച്ചു മുറീം അതിനോട് അറ്റാച്ച് ചെയ്ത് രണ്ടിരട്ടി വലിപ്പത്തിലൊരു ബാത്റൂമും. പിന്നെ അത്യാവശ്യം കരിക്കാനും പുകയ്ക്കാനുമൊക്കെയുള്ള സെറ്റപ്പുള്ള ഒരു കൊച്ചടുക്കളയുമുണ്ട്. മുറീടെ വലിപ്പം കണ്ടപ്പോൾ ഒരു പ്ളിഞ്ഞ്യാസമുണ്ടായെങ്കിലും ഞങ്ങളങ്ങോട്ടു തന്നെ അങ്ങു കുടിയേറി.. സ്വയം ആശ്വസിപ്പിക്കാനായി ‘ ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, ആ ഒരു സിംഗിൾ കരളിനു താമസിക്കാൻ ഇത്രക്കൊക്കെ സ്ഥലം മതി’ എന്നൊരു ന്യായീകരണവും കണ്ടെത്തി. ആകെമൊത്തം ലൈഫ് വല്യ കുഴപ്പമില്ലാതെ മുന്നോട്ടു പോവുകയാരുന്നു. ഒറ്റ പ്രശ്നമൊഴിച്ച്. ദിവസേനയുള്ള യാത്ര. വീട്ടിൽ നിന്ന് ടൗൺ സെന്ററിലേക്ക് കുറച്ചധികം നടക്കാനുണ്ട്. അതു ഞങ്ങൾ ആദ്യമേ തന്നെ ശ്രദ്ധിച്ചതാണ്‌. പക്ഷെ ‘നമ്മ ഭീകര ആരോഗ്യമല്ലേ,, ഇതു വല്ലോം ദൂരമാണോ.. ഞാനൊക്കെ എന്തോരം നടന്നിട്ടാ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്, അല്ലെലും നടക്കുന്നതു നല്ലതാ’ എന്നൊക്കെ പുച്ഛിച്ച് അതങ്ങു തള്ളിക്കളഞ്ഞതാണ്‌. ദിവസേനയുള്ള നടപ്പ് പിന്നേം സഹിക്കാം. പക്ഷെ വല്ല ഷോപ്പിംഗോ ഒക്കെ കഴിഞ്ഞ് കനത്തിൽ വല്ലതും തൂക്കിക്കൊണ്ടാണു നടപ്പെങ്കിൽ വീട്ടിലെത്തുമ്പഴേക്കും നടുവൊടിയും. അമ്മാതിരി കയറ്റമാണ്‌. നമ്മക്കീ ഭാരം പൊക്കലൊന്നും ശീലമില്ലല്ലോ.. ഷോപ്പിംഗ് കഴിഞ്ഞ് ട്രോളീം തള്ളിക്കോണ്ടു വന്ന് നേരെ വണ്ടീടെ ഡിക്കീലോട്ടു തള്ളി ലിഫ്റ്റിൽ കേറ്റി വീട്ടിലെത്തിക്കലല്ലേ പതിവ്. എന്നാപ്പിന്നെ ഇവിടെ ഒരു വണ്ടി വാങ്ങിച്ചേക്കാംന്നു വച്ചാൽ, എപ്പഴാണ്‌ തിരിച്ച് ഇന്ത്യയിലേക്കു പോവാനുള്ള ആഹ്വാനം വരുന്നതെന്നറിയില്ല.. അല്ലേൽ പിന്നെ വല്യ വിലയൊന്നുമില്ലാത്ത,ചുമ്മാ കളഞ്ഞിട്ടു പോകേണ്ടി വന്നാലും നെഞ്ചുവേദനയുണ്ടാക്കാത്ത വല്ല വണ്ടീം വേണം.. അതെങ്ങനെ ഒപ്പിക്കാംന്ന് തലപുകച്ച് തലപുകച്ച് അവസാനം ഞങ്ങൾ ഒരു ഉത്തരത്തിലെത്തിച്ചേർന്നു.. സൈക്കിൾ.. അതെ.. നമ്മടെ ഡ്യൂക്കിലി സൈക്കിൾ. അത്യാവശ്യം കാര്യങ്ങളൊക്കെ നടക്കും.എഞ്ചിനും ഡോറും പകിട്ടും പത്രാസൊന്നുമില്ലെങ്കിലും സൈക്കിളും വണ്ടിഫാമിലിയിൽ പെട്ടതാണല്ലോ. ചുമ്മാ ചവിട്ടിക്കോണ്ടു പോയാൽ മതി.ഷോപ്പിംഗ് ബാഗൊക്കെ അതിന്റെ ഹാൻഡിലിൽ തൂക്കിയിടാം.. സൈക്കിൾ ചവിട്ടുന്നത് ആരോഗ്യത്തിനും നല്ലതാണ്‌.രണ്ടു പാസഞ്ചേർസിനെ വരെ താങ്ങിക്കോളും... പാർക്കിംഗ് സ്ലോട്ടിനായി ബുദ്ധിമുട്ടണ്ട . അങ്ങനെ എങ്ങനൊക്കെ നോക്കിയാലും ഞങ്ങൾടെ യാത്രാപ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരവുമായി ഭൂമിയിൽ അവതരിച്ച പോലൊരു സാധനം.ആകെയുള്ളൊരു സാങ്കേതിക പ്രശ്നം , എനിക്ക് സൈക്കിൾ ചവിട്ടാനറിയില്ല എന്നുള്ളതാണ്‌ (ഇരുചക്ര വാഹങ്ങൾ പേടിയായതു കൊണ്ട്,നേരിട്ട് ഫോർ വീലറിലേക്കാണ്‌ ഞാൻ കേറീത്). കെട്ട്യോൻ എപ്പോഴും സൈക്കിളിന്റെ ഡ്രൈവറായിക്കോളാം,ഞാൻ കാരിയർ സീറ്റിൽ താഴെപ്പോവാതെ അള്ളിപ്പിടിച്ചിരുന്നാൽ മാത്രം മതീന്നുള്ള ഉടമ്പടിയിൽ ആ പ്രശനവും പരിഹരിച്ചു. പിന്നെ സെകൻഡ്ഹാൻഡ്/ തേഡ്ഹാൻഡ്/ എതേലുംഹാൻഡ് സൈക്കിളിനുള്ള അന്വേഷണമായി. അവസാനം ഒന്നു ഒത്തു കിട്ടീപ്പോ അതിന്‌ കാരിയർ സീറ്റേയില്ല. പരിഹാരങ്ങളൊകെ ടപ്പേ ടപ്പേന്ന് ചുട്ടെടുക്കുന്ന ടീംസെന്ന നിലയിൽ ആ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി.അതു വാങ്ങി ഞാനാ സൈക്കിളിൽ ഡ്രൈവിംഗ് പഠിച്ചെടുത്ത്, അതേ പോലെ ഒന്ന് എനിക്കും കൂടി വേണ്ടി വാങ്ങുക. “ഉവ്വ നടന്നതു തന്നെ” എന്നു മനസിൽ പറഞ്ഞ് ഞാനും “ഭാഗ്യം അവളെ ഡബിളെടുടുത്ത് നടുവൊടിക്കണ്ടല്ലോ” എന്നു മനസിൽ പറഞ്ഞ് കെട്ട്യോനും ആ പരിഹാരം കൈയടിച്ച് പാസാക്കി. അങ്ങനെ സൈക്കിൾ ഞങ്ങടെ വീട്ടിലെത്തുകേം ചെയ്തു. ഏതാണ്ടൊരു മാസം കഴിഞ്ഞപ്പഴാരുന്നു സൈക്കിളിന്റെ പേരിടീൽ കർമ്മം... വാല്മീകി.. അതായിരുന്നു സൈക്കിളിനു ഞാനിട്ട പേര്‌. പുണ്യപുരാതന സൈക്കിളായതു കൊണ്ടു മാത്രമല്ല, കെട്ട്യോനിട്ടൊരു കൊട്ടും കൂടെയായിരുന്നു. വാങ്ങിച്ച ഉടനെ ലുട്ടാപ്പി കുന്തോം കൊണ്ടു നടക്കുന്നതു പോലെ അങ്ങേരു സൈക്കിളിൽ തന്നെയായിരുന്നു. സ്വന്തമായി സൈക്കിളൊന്നുമില്ലാത്ത പാവം ഞാൻ അതിന്റെ പുറകിൽ ഓടുകേമല്ലാ, നടക്കുകേമല്ലാത്ത പരുവത്തിൽ നടക്കും. എന്നും സൈക്കിളിനെ തൂക്കല്‌ തുടയ്ക്കല്‌, ഓരോരോ ആക്സസറീസ് വാങ്ങിക്കല്‌ ആകെ ബഹളം. ഒരു മാസം കഴിഞ്ഞപ്പോ സൈക്കിളിനു ബോറടിച്ചു. അതു ടയറിന്റകത്തെ ട്യൂബ് പഞ്ചറാക്കി . അതോടെ അത് കട്ടപ്പുറത്തായി..എന്നേലും നന്നാക്കിയെടുക്കും എന്ന ദൃഢപ്രതിജ്ഞയോടെ കെട്ട്യോൻ അതിനെ വീടിന്റെ മതിൽ കുത്തിച്ചാരി വച്ചു.. ഓരോ ആഴ്ചേം അങ്ങേരു പ്രതിജ്ഞ പുതുക്കീതല്ലാതെ സൈക്കിളിന്റെ തപസിനൊരു അവസാനോം ഉണ്ടായില്ല..അങ്ങനെ വസന്തം വന്നു. അതിന്റൊപ്പം വന്ന വള്ളികളൊക്കെ സമയം കളയാതെ സൈക്കിളിന്റെ മോളിൽ കേറിച്ചുറ്റി. അങ്ങനെ ചിതല്പുറ്റ് മൂടിയ വാല്മീകിയെപ്പോലെ സൈക്കിൾ വള്ളികൾക്കുള്ളിൽ മറഞ്ഞു. അതോടെ ഞാനതിനു വാല്മീകി എന്നു പേരുമിട്ടു. വീട്ടിലേക്കു കേറുമ്പഴും ഇറങ്ങുമ്പഴൊക്കെ ഞാൻ വാല്മീകീന്നു വിളിച്ച് വിഷ് ചെയ്യും. അത് വാല്മീകി കേട്ട് തിരിച്ചു വിഷ് ചെയ്യാനല്ല. മറിച്ച് ആ വിളിയിലൂടെ ‘ഇപ്പം ശരിയാക്കാം’ന്നു പറഞ്ഞ് വാല്മീകിയെ ആ അവസ്ഥയിലെത്തിച്ച മഹാനെ ഒന്നു കുത്തി നോവിക്കാനും അതു വഴി ഒരു ചൊറിച്ചിൽ സുഖം കിട്ടാനുമാരുന്നു. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഞങ്ങൾ കുറച്ചൂടെ വല്യ ഒരു വീട്ടിലേക്കു മാറി. കഷ്ടിച്ച് ഒരു ടാക്സിക്കുള്ളിൽ കൊണ്ടു വരാനുള്ള സാധനമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വാല്മീകിയെ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല.ഒന്നൂല്ലേലും ഇവിടുത്തെ ഞങ്ങടെ ആദ്യത്തെ വണ്ടിയല്ലേ..അതിനെ കൊണ്ടു പോകാൻ വേണ്ടി മാത്രം ഞങ്ങൾ ടാക്സി മാറ്റി ഒരു പത്തായം വണ്ടി ബുക്ക് ചെയ്തു വാല്മീകിയടക്കം എല്ലാത്തിനേം പുതിയ വീട്ടിലെതിക്കുകേം ചെയ്തു. പുതിയ വീട്ടിലെത്തീതും വാല്മീകിറിപ്പയർ പ്രതിജ്ഞ ഇത്തിരൂടെ സ്ട്രോംഗ് ആയി. റിപ്പയർ ചെയ്യാനുള്ള മൂഡ് വരുമ്പഴേ ഓടിപ്പോയി റിപ്പയറാനുള്ള സൗകര്യത്തിന്‌ വാല്മീകിയെ വീടിനു മുന്നിൽ തന്നെ ചാരിവച്ചു. വാല്മീകീടെ ലൈഫ് പിന്നേം പഴേ പോലെ തന്നെ. പിന്നെ ഒരു ഗുണമുള്ളതെന്താന്നു വച്ചാ, സിമന്റ് തറയായതു കൊണ്ട് വള്ളികളൊന്നുമില്ല. അതോണ്ടെ വള്ളികൾടെ ശല്യമൊന്നുമില്ലാതെ മഴേം വെയിലും കൊണ്ട് വാല്മീകി ശാപമോക്ഷം കാത്ത്‌ അവിടങ്ങനെ ഒരേ നില്പ്പ് നിന്നു. അങ്ങനെ ഒരു ദിവസം നേരം വെളുത്തപ്പോൾ ഒരു ക്ളൂ പോലും തരാതെ വാല്മീകി അപ്രതക്ഷ്യനായി. ഗാംഭീര്യം കണ്ട് ആരേലും അടിച്ചു മാറ്റിക്കൊണ്ടു പോയതാരിക്കും. അല്ലെങ്കിൽ ആക്രിയാണെനും വിചാരിച്ച് വേസ്റ്റുകാര്‌ എടുത്തോണ്ടു പോയിരിക്കും. സംഭവിച്ചതെന്തായാലും സ്വന്തം അഭിമാനപ്രശ്നം കാരണം ആദ്യത്തേതായിരിക്കും നടന്നിട്ടുണ്ടാവുക എന്ന് ഞങ്ങളങ്ങ് ആശ്വസിച്ചു. അങ്ങനെ ഒടുക്കം ഇത്തിരി തലതിരിഞ്ഞ രീതീലാണെങ്കിലും വാല്മീകിക്ക് ശാപമോക്ഷം കിട്ടി. കാര്യം ഞങ്ങൾടെ കൂടെയുണ്ടായിരുന്ന കാലഘട്ടത്തിൽ മിക്ക സമയത്തും വാല്മീകി കട്ടപ്പുറത്താരുന്നെങ്കിലും നല്ല കുറെ ഓർമ്മകളും സമ്മാനിച്ചാണ്‌ വാല്മീകി പോയത്. പണ്ടത്തെ സില്മേൽ വേണു നാഗവള്ളീം ജലജേം നടക്കുന്ന പോലെ വാല്മീകിയേം തള്ളിക്കൊണ്ട് അപ്രത്തും ഇപ്രത്തുമായി വർത്തമാനം പറഞ്ഞ് നടന്നിരുന്ന ആ നല്ല കാലം. ഡീസലിന്റേം പെട്രോളിന്റേം വില കൂടുതലൊന്നും ഞങ്ങളെ ബാധിച്ചിരുന്നേയില്ല. വാല്മീകീടെ ഹാൻഡിലിനു താങ്ങാൻ പറ്റുന്നത്രേം മാത്രം ഭാരമുള്ള ഷോപ്പിംഗ് നടത്തീരുന്നുതു കൊണ്ട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതൊഴിവായി. സാമ്പത്തിക അച്ചടക്കം കൂടി. മിണ്ടാപ്രാണിയായിരുന്നെങ്കിലും മിനിമം റിസോർസിൽ ആരോടും ഒന്നും പരാതിപറയാതെ എങ്ങനെ ജീവിക്കാംന്ന് വാല്മീകി സ്വന്തം ജീവിതം കൊണ്ട് ഞങ്ങളെ പഠിപ്പിച്ചു. ഇപ്പോ ഏതേലും ഒരു വീട്ടിൽ റിപ്പയർ ചെയ്യപ്പെട്ട് കുട്ടപ്പനായി ഇഷ്ടം പോലെ എണ്ണേം ഗ്രീസുമൊക്കെ കിട്ടി ജില്ല് ജില്ലെന്നുള്ള ട്യൂബും ടയറുമൊക്കെയായി വാല്മീകി വിരാജിക്കുന്നുണ്ടാവാം. ഇനി അതല്ല , കാലക്കേടിന്‌ ആക്രിക്കാര്‌ തന്നെയാണ്‌ വാല്മീകിയെ കൊണ്ടു പോയതെങ്കിൽ ആ പാവം ഇപ്പോൾ വല്ല റീസൈക്ളിംഗ് യൂനിറ്റിലും പീസ് പീസായിട്ടുണ്ടാവും... അങ്ങനെയെങ്കിൽ ഞങ്ങൾക്കൊന്നു മാത്രമേ ആശംസിക്കാനുള്ളൂ... “പ്രിയ വാല്മീകീ, റെസ്റ്റ് ഇൻ പീസ് പീസ്.. സന്തപ്ത എക്സ്-ഓണേർസ് (ഒപ്പ്)” Posted by Unknown at 10:25 AM 25 comments: Labels: ഞാന്‍ നോര്‍മലായി Thursday, May 22, 2014 ന്നാലും എന്റപ്പൂപ്പാ... ഒന്നുരണ്ടു തവണ ഓൺസൈറ്റ് വന്നു കഴിയുമ്പഴേക്കും നമ്മളെ എല്ലാരും കൂടെ പിടിച്ചങ്ങൊരു ഓണസൈറ്റ് എൻസോക്ളോപീഡിയ ആക്കും. നമ്മളായിട്ട് ഒന്നും ചെയ്തിട്ടല്ല. മുൻപു വന്നിട്ടുള്ളതു കൊണ്ട് സ്ഥലത്തെപറ്റീം അവിടുത്തെ രീതികളെപറ്റീം ഒക്കെ അന്നാട്ടുകാരെക്കാൾ കൂടുതൽ നമ്മക്കറിയാം എന്ന്‌ ജനത്തിന്റെ തെറ്റിദ്ധാരണ.എന്നാൽ ഈ തെറ്റിദ്ധാരണ തിരുത്തി ഉള്ള സത്യം അങ്ങ് പറഞ്ഞേക്കാം എന്നങ്ങ് വെയ്ക്കാൻ പറ്റുമോ.. അതില്ല. വെർതേ കിട്ടീതാണെങ്കിലും കിട്ടിയ ഗ്ളാമർ വേണ്ടന്നു വെയ്ക്കാനുള്ള മനക്കട്ടിയൊന്നും ആർക്കും ഉണ്ടാവില്ലല്ലോ. എനിക്കും അതില്ല. അതോണ്ട് ഉള്ള വിവരമില്ലായ്മ നൈസായി മറച്ചു വച്ച് ആവശ്യക്കാർക്കൊക്കെ ഉപദേശ്ങ്ങളും നിർദ്ദേശങ്ങളുമൊക്കെ ലാവിഷായി വാരിവിതറിക്കൊണ്ടാണ്‌ ഇത്തവണത്തെ ഓൺസൈറ്റ് ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്നത്. എവിടൊക്കെ നല്ല ഫുഡ് കിട്ടും, വാടകയ്ക്ക് വീടെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലണ്ടൻ റ്റ്യൂബ് ട്രാവൽ ഫോർ ഡമ്മീസ്, ഓരോ സാധനങ്ങളും വാങ്ങാനുള്ള ബെസ്റ്റ് ഷോപ്പുകൾ എന്നിവയൊക്കെയാണ്‌ പ്രധാനമായും എന്റെ ഉപദേശനിർദ്ദേശങ്ങൾക്ക് ഇരയാവുന്ന വിഷയങ്ങൾ. ഇതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്‌ വാടകവീട് കണ്ടുപിടിക്കാനായി നവ-ഓൺസൈറ്റുകാരെ സഹായിക്കുക എന്നത്. മറ്റുള്ളവരെ സഹായിച്ച് ചുളുവിലിത്തിരി പുണ്യം അടിച്ചെടുക്കാംന്നു മാത്രമല്ല, നമ്മളെക്കൊണ്ട് ഇതിനൊക്കെ പറ്റും എന്ന കുഞ്ഞ് അഹംഭാവ ഫീലിംഗും അനുഭവിക്കാലോ. വല്യ തട്ടുകേടില്ലാതെ ഈ കലാപരിപാടികളൊക്കെ മുന്നേറിക്കൊണ്ടിരിക്കുമപ്ഴാണ്‌ ഒരു പുതിയ ഇര വന്നു പെട്ടത്. ആവശ്യം സിമ്പിൾ . കൊച്ച് വാടകയ്ക്ക് വീടെടുക്കാൻ പോവുകയാണ്‌. എന്തൊക്കെ കര്യങ്ങളാണ്‌ ഹൗസേ​‍ാണറോട് ചോദിച്ച് ഉറപ്പു വെരുത്തേണ്ടതെന്ന്ന്. ഞാൻ പതിവു പോലെ ഉപദേശക്കെട്ടഴിച്ചു. ഉപദേശത്തിന്റെ കുത്തൊഴുക്കു കണ്ട് കൊച്ച് പേടിച്ചു പോയീന്നു തോന്നുന്നു. ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ വീട് കാണാനും കാര്യങ്ങളൊക്കെ ചോദിക്കാനും കൂടെ വരാമോന്ന് ഒരപേക്ഷ. അതു കേട്ടതും എന്റെയുള്ളിലെ സഹായമനസ്ക സടകുടഞ്ഞെഴുന്നേറ്റു. അതിനെന്താ..ഇപ്പോ തന്നെ പോകാലോ എന്നായി ഞാന്‍. സത്യം പറഞ്ഞാല്‍ സഹായിക്കാന്‍ മുട്ടീട്ടൊന്നുമല്ല. ഇക്കാര്യം പറഞ്ഞ് കുറെ നേരത്തേക്ക് ഓഫീസില്‍ നിന്നും മുങ്ങാലോ. പിന്നെ സത്യസന്ധമായി മനസാക്ഷിയെ ഒന്നൂടെ സ്കാൻ നോക്കീപ്പോ ഒരു കാര്യം കൂടി കിട്ടി .പോയിക്കണ്ട് വല്ലവന്റേം വീടിനെ പറ്റി നാലു കുറ്റം പറയുമ്പോഴുള്ള ആ ഒരു ആത്മനിർവൃതി.അതും ഇല്ലാതില്ല.. പിന്നെ ഒക്കെ ശടുപിടേന്നായിരുന്നു. കൊച്ച് ഉടനെ തന്നെ ഹൗസോണറെ വിളിച്ച് വീടുകാണല്‍ ചടങ്ങിന്‌ മുഹൂര്‍ത്തം കുറിച്ചു. ഞാന്‍ സീക്രട്ടായി ഗൂഗിള്‍ മാപ്പ് നോക്കി പോകേണ്ട വഴിയൊക്കെ മനപ്പാഠമാക്കി. സ്ഥിരം വീട്ടിലേക്കു പോകുന്ന വഴി വരെ തെറ്റിക്കുന്ന ഒരാളാണു ഞാന്‍.. അപ്പോപ്പിന്നെ ഈ നാട്ടിലെ ഓരോ ഊടുവഴികളും എനിക്കെന്റെ കൈരേഖ പോലെ ഹൃദിസ്ഥമാണെന്ന് ബാക്കിയുള്ളോരെ തെറ്റിദ്ധരിപ്പിക്കാന്‍ അതേ വഴിയുള്ളൂ. അതും പോരാതെ കൊച്ചിനെ ഇമ്പ്രസ് ചെയ്യിക്കാനായി ആ സ്ഥലത്തെ പറ്റി ശകലം പൊതുവിജ്ഞാനവും സെര്‍ച്ച് ചെയ്ത് സംഘടിപ്പിച്ചു വച്ചു. അങ്ങനെ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് യുദ്ധസന്നദ്ധയായി പുറത്തേക്കിറങ്ങുമ്പഴതാ എന്റെ പ്ലാനിലൊക്കെ മണ്ണു വാരിയിട്ടോണ്ട് ഒരു ഫോണ്‍ കോള്‍. ഹൗസോണറാന്റീടെ വക.അവരപ്പോ ഞങ്ങടെ ഓഫീസിനടുത്തെവിടെയൊ ഉണ്ടെന്നും ഞങ്ങളേം കാറില്‍ കേറ്റിക്കൊണ്ടു പോയി വീടു കാണിച്ചു തിരിച്ചുകൊണ്ടെത്തിക്കാമെന്നും. എന്റെ സ്ഥലപൊതുവിജ്ഞാനം പ്രകടിപ്പിക്കാനുള്ള അവസരം പോകുംന്നുള്ളതു കൊണ്ടു മാത്രമല്ല, സെക്യൂരിറ്റി കാരണം കൊണ്ടും എനിക്കാ ഐഡിയ തീരെ ബോധിച്ചില്ല. ഒരു പരിചയവുമില്ലാത്ത ആള്‍ക്കാര്‍ടെ കൂടെ അങ്ങനങ്ങ് പോകാന്‍ പറ്റുമോ. പക്ഷെ ഒരു രക്ഷയുമില്ല. ആ ആന്റി നിര്‍ബന്ധത്തോട് നിര്‍ബന്ധം. ഞങ്ങളേം കൂട്ടിക്കൊണ്ടേ പോവൂന്ന്. ഒടുക്കം ഞങ്ങള്‍ കീഴടങ്ങി. ഒരു നോര്‍ത്തിന്ത്യന്‍ ആന്റിയാണ്‌ ഡ്രൈവിംഗ് സീറ്റില്‍. പത്തറുപത് വയസ് പ്രായം കാണും. ഈ വീടന്വേഷി കൊച്ചും നോര്‍ത്തിന്ത്യനാണ്‌. അതു കൊണ്ടാവും ആന്റി ആകെ ആവേശത്തിലാരുന്നു. കൊച്ചിനെ അങ്ങ് ഏറ്റെടുത്ത മട്ടായി. നിന്നെപ്പൊലൊരാളെയാണ്‌ താന്‍ തേടിനടക്കുന്നതെന്നും, ഈ വീട് ഇനി നിനക്കു മാത്രമേ തരൂ എന്നുമൊക്കെ പറഞ്ഞ് ആകെപ്പാടെ ഓവറാക്കാനും തുടങ്ങി. ഇതൊന്നും പോരാതെ അടുത്തു നിന്ന എന്നെ മൈന്‍‌ഡ് പോലും ചെയ്യാതെ കൊച്ചിനെ കാറില്‍ വലിച്ചു കേറ്റി മുന്നില്‍ ആന്റീടടുത്ത് തന്നെ പ്രതിഷ്ഠിച്ചു. ഞാനിങ്ങനെ ബ്ലിങ്കസ്യാന്നു നിന്നു പോയെങ്കിലും പെട്ടെന്നു തന്നെ ആകെ ബാക്കിയുള്ള ഓപ്ഷനായ ബാക്ക്സീറ്റിലേക്ക് വലിഞ്ഞു കേറി. സഞ്ചരിക്കുന്ന ഒരു സ്റ്റോര്‍‌രൂമിലേക്കാണ്‌ കേറാന്‍ പോകുന്നതെന്ന് എനിക്കൊരു ക്ലൂ പോലുമില്ലാരുന്നു. പിന്‍സീറ്റിലും തറേലും നിറയെ എന്തൊക്കെയോ സാധനങ്ങള്‍. കൂട്ടത്തില്‍ ഒരു സൈഡില്‍ നല്ലോണം പ്രായമായ ഒരു അപ്പൂപ്പനും. അപ്പൂപ്പനാവട്ടെ ഞാന്‍ കേറീത് തീരെ പിടിച്ച മട്ടില്ല. ഞാന്‍ ഒരു വിധത്തില്‍ ഇത്തിരിപ്പോരം സ്ഥലമുണ്ടാക്കി അവിടെ ഒടിഞ്ഞുമടങ്ങിയിരുന്നു. അതോടെ എന്റെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം കൈയിനും കാലിനും നട്ടെല്ലിനും ഷേപ്പു വ്യത്യാസമൊന്നും വരാതെ ആ യാത്ര ഒന്നു തീര്‍ക്കാന്‍ പറ്റണംന്നതു മാത്രമായി. കൂടുതലൊന്നും പറയുന്നില്ല. ആ യാത്ര തീര്‍ന്നു. ഞാന്‍ ചാടി കാറിനു പുറത്തിറങ്ങി വളഞ്ഞുപോയിരുന്ന എല്ലെല്ലാം നിവര്‍ത്തിവച്ച് എന്റെ മനുഷ്യക്കോലം വീണ്ടെടുത്തു. വീടു കണ്ടു. ആന്റീടെ വീരവാദങ്ങളൊക്കെ സഹിച്ചു. മടക്കയാത്രയ്ക്കായി പിന്നേം കാറില്‍ കേറി. പക്ഷെ ഇത്തവണ റിസ്കെടുക്കാന്‍ തയ്യാറല്ലാരുന്നു. അപ്പൂപ്പന്റെ കലിപ്പു നോട്ടം വകവെയ്ക്കാതെ ഞാന്‍ കുറെ സാധനങ്ങളെടുത്ത് മടിയില്‍ വച്ച് അത്യാവശ്യം നേരെ ഇരിക്കാനുള്ള സൗകര്യം ഉണ്ടാക്കിയെടുത്തു. ഇതോടെ പീഢാനുഭവമൊക്കെ കഴിഞ്ഞു എന്നു ആശ്വസിച്ചിരിക്കുമ്പഴാണ്‌ ആന്റീം അപ്പൂപ്പനും തമ്മില്‍ ഒരു ഭീകര വഴക്ക് പൊട്ടിപ്പുറപ്പെട്ടത്. എന്താണ്‌ പ്രകോപനം എന്നൊന്നും പിടി കിട്ടീല. അറിയാത്ത ഭാഷയില്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഇഞ്ചോടിച്ച് വിട്ടുകൊടുക്കാതെ ഷൗട്ട് ചെയ്യുകയാണ്‌. അതൊക്കെ അവര്‍ടെ കുടുംബകാര്യം. പക്ഷെ സ്റ്റിയറിംഗ് വീലില്‍ നിന്ന് വഴക്കിലേക്ക് ആന്റീടെ ഫുള്‍ശ്രദ്ധ തെന്നിപ്പോയാല്‍ ഞങ്ങള്‍ രണ്ടു നിരപരാധികള്‍ടെ കാര്യം കട്ടപ്പൊകയാവും. ഞാന്‍ സീറ്റില്‍ അള്ളിപ്പിടിച്ചിരുന്നു. കാറില്‍ നിന്നു ചാടുന്നതാവുമോ കാറില്‍ തന്നെ ഇരിക്കുന്നതാവുമോ കൂടുതല്‍ സേഫ് എന്ന് ഞാന്‍ മനക്കണക്ക് കൂട്ടുന്ന അവസ്ഥ വരെയായി. പെട്ടെന്ന് കാറു നിന്നു. എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ട് ആന്റി ഇറങ്ങി റോഡരികില്‍ ഒരു കെട്ടിടത്തിലേക്കു പോയി. അപ്പൂപ്പന്‍ പുറകില്‍ നിന്നും ഇറങ്ങി ഡ്രൈവിംഗ് സീറ്റില്‍ കേറി. രണ്ടു മൂന്നു പ്രാവശ്യം കുലുങ്ങി കാര്‍ സ്റ്റാര്‍ട്ടായി. കാറ് റോഡിന്റെ ഡിവൈഡറു ലക്ഷ്യമാക്കി ഒറ്റപ്പാച്ചില്‍. അതിന്റെ തൊട്ടടുത്തെത്തി ടപ്പോന്ന് നിന്നെങ്കിലും പേടിച്ച് ഞാന്‍ പകുതി ചത്ത അവസ്ഥയിലായിപ്പോയി. പ്രായക്കൂടുതല്‍ കൊണ്ടാവാം അപ്പൂപ്പന്റെ ഡ്രൈവിംഗ് ആകെ അലങ്കോലമാണ്‌. അപ്പൂപ്പന്‍ സീറ്റ് ബെല്‍റ്റിടാത്തതിന്റെ അലാറം മരണമണി പോലെ കാറിനകത്തു കുഴങ്ങുന്നുമുണ്ട്. സീറ്റ് ബെല്‍റ്റ് കുത്താന്‍ അപ്പൂപ്പന്‍ തിരിഞ്ഞതോടെ സ്റ്റിയരിംഗ് പിന്നെം കൈയീന്നു പോയി. അടുത്തൂടെ വന്ന ഒരു വണ്ടി ജീവനും കൊണ്ട് ഓടിപ്പോവുന്നതും കണ്ടു. ഇത്തിരി നേരോം കൂടി ഇതിനകത്തിരുന്നാല്‍ ഒന്നുകില്‍ ആക്സിഡന്റില്‍ മരിക്കും അല്ലെങ്കില്‍ ഈ പൈശാചിക ഡ്രൈവിംഗ് കണ്ടു കണ്ട് ഹാര്‍ട്ടറ്റാക്ക് വന്നു മരിക്കും.അതുറപ്പായി. ഇടയ്ക്കിടയ്ക്ക് 'ഇവിടെ നിര്‍ത്തിക്കോ,ഞങ്ങളങ്ങ് പൊയ്ക്കോളാം' എന്നൊക്കെ ഞങ്ങളു പറയുന്നുണ്ട്. യെവടെ.. വിനയം കാരണം പറയുന്നതാണെന്ന് തെറ്റിദ്ധരിച്ച് അപ്പൂപ്പന്‍ അതൊക്കേം ഇഗ്നോര്‍ മോഡില്‍ ഇടുകയാണ്‌.അതോണ്ട് അങ്ങനേം രക്ഷപെടാനും വഴിയില്ല. ടെന്‍‌ഷന്‍ താങ്ങാന്‍ വയ്യാതെ ,ഒരിത്തിരി ക്ലോറോഫാം കിട്ടുകയാരുന്നെങ്കില്‍ അതു സ്വയം മണപ്പിച്ച് ബോധം കെട്ടു കിടക്കാരുന്നല്ലോന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി.. എങ്ങാനും വല്ല ആക്സിഡന്റുമുണ്ടായാലുള്ള കാര്യമാണ്‌ കോമഡി. പണ്ട് നമ്മടെ ഡയാനാ രാജകുമാരി ആക്സിഡന്റില്‍ മരിച്ചപ്പോ എന്തൊക്കെ കോണ്‍സ്പിരസി തിയറികളാരുന്നു ഇറങ്ങീത്. ഞങ്ങടെ കാര്യോം ഏതാണ്ടതു പോലെ ആവാന്‍ സാധ്യതയുണ്ട്. തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത മൂന്നു പേര്‌ ഒരു കാറിനുള്ളില്‍. ഈ സമയത്ത് ഓഫീസില്‍ ഇരിക്കേണ്ട ഞാന്‍ എങ്ങനെ ഇങ്ങനൊരു അപകടാവസ്ഥയിലെത്തിയെന്ന് ആര്‍ക്കും ,എന്റെ സ്വന്തം കെട്ട്യോനു പോലും, ഒരു ക്ലൂവും കാണില്ല. എങ്ങാനും വല്ലതും സംഭവിച്ചു പോയാല്‍,'മലയാളി ഐ-ടിക്കാരി യൂക്കേയില്‍ വടിയായി.. ഭീകര ദുരൂഹത' എന്നും പറഞ്ഞ് കഥകളുണ്ടാക്കി പത്രക്കാരും ചാനലുകാരുമൊക്കെ ആഘോഷിച്ച് ചളമാക്ക്വേം ചെയ്യും. അങ്ങനെ ഒക്കേം ആലോചിച്ച് ഏതാണ്ടൊക്കെ കാറ്റു പോയി ഇരിക്കുമ്പഴാണ്‌ അങ്ങ് റോഡ്സൈഡില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കാണുന്നത്. എന്നെ രക്ഷിക്കാന്‍ വേണ്‍റ്റി മാത്രമാണ്‌ ആ സൂപ്പര്‍മാര്‍ക്കറ്റ് അവിടെ പ്രത്യക്ഷപ്പെട്ടത് എന്നു തോന്നിപ്പോയി. " വണ്ടി നിര്‍ത്ത്.. എനിക്കവിടുന്നു സാധനം വാങ്ങാനുണ്ട്" എന്ന് പറ്റാവുന്നത്ര അത്യാസന്നഭാവത്തോടെ പറഞ്ഞു. അതെന്തായാലും ഏറ്റു. അപ്പൂപ്പന്‍ വണ്ടി നിര്‍ത്തി തന്നു. ഞങ്ങള്‍ ബാക്കിയുള്ള ജീവനും കൊണ്ട് ചാടിയിറങ്ങി. താങ്ക്സ് പറഞ്ഞ് രക്ഷപെടാന്‍ നോക്കുമ്പഴാണ്‌ അപ്പൂപ്പന്റെ വക ചങ്കു തകര്‍ക്കുന്ന ആ ഓഫര്‍. "പെട്ടെന്ന് സാധനം മേടിച്ചു വാ, ഞാനിവിടെ വെയ്റ്റ് ചെയ്യാം. ഇല്ലെങ്കില്‍ ഓഫീസിലെത്താന്‍ ലേറ്റ് ആവില്ലേന്ന്. "Better late than never".എന്നല്ലേ അപ്പൂപ്പാ എന്നാണ്‌ പെട്ടെന്ന് നാവിലേക്ക് വന്നതെങ്കിലും ഞാനതങ്ങ് വിഴുങ്ങി.പകരം കുറെ നന്ദിവാക്കുകളൊക്കെ വാരിക്കോരി ഉപയോഗിച്ച് ഒരു വിധത്തില്‍ ആ ഓഫറില്‍ നിന്നും തലയൂരി അപ്പൂപ്പനെ യാത്രയാക്കി. ഒന്നൂല്ലേലും ഞങ്ങള്‌ സമയത്തിനും കാലത്തിനും ഓഫീസിലെത്തണമെന്ന കാര്യത്തില്‍ ഞങ്ങളെക്കാളും ആത്മാര്‍ത്ഥതയുള്ള അപ്പൂപ്പനല്ലേ. അതും സ്വന്തം (കൂട്ടത്തില്‍ ഞങ്ങടേം കൂടെ ) ജീവന്‍ തൃണവത്കരിച്ചോണ്ട്.. Posted by Unknown at 7:44 AM 18 comments: Labels: ഞാന്‍ നോര്‍മലായി Saturday, May 10, 2014 ബ്ലോഗില്‍ നിന്ന് ബുക്കിലേക്ക്.. ഓണ്‍‌ലൈനില്‍ എഴുതിയെഴുതി ഞാനിപ്പോ ഇന്റര്‍നെറ്റില്ലാതേം എഴുത്തുതുടങ്ങി. എന്നു വച്ചാല്‍ ബ്ലോഗെഴുത്തു കാരണം ബുക്കില്‍ കേറീന്ന്. ഗിന്നസ് ബുക്കിലല്ല, മ്മടെ സ്വന്തം ബുക്കില്‍. ദേണ്ട്, മാതൃഭൂമി ബുക്ക്സ് കൊച്ചുത്രേസ്യയുടെ ലോകം പുസ്തകരൂപത്തിലാക്കിയിരിക്കുന്നു. ഈ ലിങ്കുകള്‍ വഴിയൊക്കെ പോയാല്‍ ബുക്കിനെപറ്റി ഏതാണ്ടൊക്കെ വിവരം കിട്ടും. വാങ്ങിച്ചു വായിച്ചാല്‍ അതിലും കൂടുതല്‍ വിവരം കിട്ടും..അപ്പോ എല്ലാം പറഞ്ഞ പോലെ :-))
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‌റെ വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്‌റെ സഹോദരന്‍ അനൂപിന്‌റേയും കാവ്യ മാധവന്‌റേയും മൊഴിയെടുത്തേക്കും. ബാലചന്ദ്രകുമാറിന്‌റെ രഹസ്യമൊഴി രേഖപ്പെടുത്തണം എന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്‌റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജനുവരി 20ന് മുമ്പായി അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം. അതേസമയം ആറ് മാസത്തേക്ക് കൂടി വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും അപേക്ഷയിൽ പറയുന്നു. Read More: നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹരജി പരിഗണിക്കുന്നതും ജനുവരി 20ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ഹരജിയില്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് വിചാരണ കോടതി നോട്ടീസ് നല്‍കി. സംവിധായകന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം നടത്തണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വിചാരണ തുടരണമെന്ന് ദിലീപിന്റെ അഭിഭാഷകനും വാദിച്ചു. നടിയെ ആക്രമിച്ച വിവരങ്ങള്‍ ദിലീപ് തന്നോട് പറഞ്ഞിരുന്നെന്നും താനത് ഫോണില്‍ റെക്കോര്‍ഡ് ചെയ്തെന്നും ബാലചന്ദ്രകുമാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഈ സംഭാഷണമടങ്ങിയ ഫോണും പൊലീസ് കോടതിയില്‍ ഹാജരാക്കി. നിലവിലുള്ള പ്രോസിക്യൂഷന്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനും ജനുവരി 20 വരെ സമയം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടറുടെ സഹായത്തോടെ നടപടികള്‍ തുടരാമെന്ന് കോടതി വാക്കാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തനിക്ക് ദിലീപുമായി സൗഹൃദമുണ്ടെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന് അറിയാമെന്നും സംവിധാനകന്‍ പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഇതോടെയാണ് ഗൂഢാലോചനയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തിയത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസന്വേഷണത്തെ സഹായിക്കുന്നതാണെന്നും നേരത്തെ കണ്ടെത്തിയ തെളിവുകളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നും പൊലീസ് പറയുന്നു.
ഞാന്‍ ഉദ്ദേശിക്കുന്നത് ആദ്യം അറബി മലയാളത്തില്‍ (അറബി സ്ക്രിപ്റ്റില്‍<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%…) സൂചിക താളിലെ <http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu>പേജുകള്‍ ചേര്‍ക്കുക. അതിനു ശേഷം ഓരോ താളിന്റെയും മലയാളം സ്ക്രിപ്റ്റില്‍ (ഉദാ: താൾ:നഫീസത്ത് മാല.djvu/1 /ml <http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu/1/ml&action=edit&redlink=1>) ചേര്‍ക്കുക. അതുതന്നെയാണ് നല്ലതെന്നാണ് എനിക്കും തോന്നുന്നത്. ആദ്യം അറബിലിപിയിലുള്ള ഒറിജിനല്‍ ടെക്സ്റ്റ് ചേര്‍ത്തതിനുശേഷം മലയാളലിപ്യന്തരീകരണം ചേര്‍ക്കുന്നതായിരിക്കും നല്ലത്. 2012/11/4 manoj k &lt;manojkmohanme03107(a)gmail.com&gt; ... ഇതു എങ്ങനെ ചെയ്യണം എന്ന് നിശ്ചയമില്ല. ഞാന്‍ ഉദ്ദേശിക്കുന്നത് ആദ്യം അറബി മലയാളത്തില്‍ (അറബി സ്ക്രിപ്റ്റില്‍<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%…) സൂചിക താളിലെ <http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu>പേജുകള്‍ ചേര്‍ക്കുക. അതിനു ശേഷം ഓരോ താളിന്റെയും മലയാളം സ്ക്രിപ്റ്റില്‍ (ഉദാ: താൾ:നഫീസത്ത് മാല.djvu/1 /ml <http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu/1/ml&action=edit&redlink=1>) ചേര്‍ക്കുക. വേറെ ഭാഷാ വിക്കികളില്‍ ഇങ്ങനെയുള്ളവ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നു. @തച്ചന്‍ മകന്‍ @ഷിജു 2012, നവംബര്‍ 3 11:34 am ന്, Raziman T V &lt;razimantv(a)gmail.com&gt; എഴുതി: മലയാളത്തിലേക്ക് മാറ്റാനാഗ്രഹിക്കുന്നു. ഏത് താളിലാണ് ഓരോ പേജിന്റെയും ലിപ്യന്തരണം നല്‍കേണ്ടതെന്ന് പറയാമോ? 2012/11/3 manoj k &lt;manojkmohanme03107(a)gmail.com&gt; പ്രിന്‍സ് അയച്ചു തന്ന രണ്ടു ഫയലുകളും വിക്കി ഗ്രന്ഥശാലയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ (എനിക്ക് അറബി അറിയില്ല) ഇതൊന്നു കൈ വയ്ക്കാമോ. സൂചിക:നഫീസത്ത് മാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4… ‎; സൂചിക:മുഹിയിദ്ദീൻ മാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4… ‎ ഇതുപോലെയുള്ള പുസ്തകങ്ങള്‍ (പകര്‍പ്പവകാശം കഴിഞ്ഞത്/ഇല്ലാത്തത്) ഉണ്ടെങ്കില്‍ ശേഖരിച്ചു വയ്ക്കുന്നത് നന്നായിരിക്കും. 2012, ഒക്ടോബര്‍ 24 5:43 am ന്, Prince Mathew &lt;mr.princemathew(a)gmail.xn--com&gt;-38usk3f0ewa;എഴുതി: പ്രയോജനപ്പെട്ടേക്കാവുന്ന രണ്ടു pdf ഫയലുകള്‍ അറ്റാച്ച് ചെയ്യുന്നു. ഒന്ന് മുഹിയിദ്ദീന്‍ മാലയുടെ ആധികാരികമെന്നു കരുതാവുന്ന മലയാളലിപിയിലുള്ള പതിപ്പാണ്. കേരളമുസ്ലീങ്ങളില്‍ മുഹിയിദ്ദീന്‍ മാലയെ അംഗീകരിക്കുന്നവരും അനിസ്ലാമികമെന്നു വിളിച്ച് തള്ളിക്കളയുന്നവരുമുണ്ട്. അംഗീകരിക്കുന്നവര്‍ പുറത്തിറക്കിയ പതിപ്പാണിത്. ഗ്ര<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E… പതിപ്പിന്റെ<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0… തിരുത്താന്‍ ഇതുമായി ഒത്തുനോക്കാവുന്നതാണ്. അടുത്തത്, അറബിമലയാളത്തിലെ വേറൊരു സുപ്രസിദ്ധകൃതിയായ നഫീസത്ത് മാലയുടെ അറബിമലയാളത്തില്‍ത്തന്നെയുള്ള പതിപ്പാണ്. ഇവയുടെ രണ്ടിന്റെയും ഓഡിയോ നെറ്റില്‍ ലഭ്യമാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ത്തന്നെ ആധികാരികമായ ഹാര്‍ഡ് കോപ്പി കിട്ടിക്കഴിഞ്ഞ് തിരുത്താമല്ലോ. Manoj.K/മനോജ്.കെ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ആശുപത്രിക്കിടക്കയിൽ വൈദികന് പിറന്നാൾ ആശംസിക്കാൻ വന്ന സുഹൃത്തുക്കൾക്ക് ഒരാഗ്രഹം. "പിറന്നാൾ അല്ലേ… അച്ചൻ ഇന്നൊരു കുർബാന അർപ്പിക്കണം, ഞങ്ങൾക്ക് വേണ്ടി." സന്തോഷമേയുള്ളൂ എന്ന് അദ്ദേഹത്തിൻറെ മറുപടി. ആശുപത്രി ചാപ്പലിലേക്ക് തിരുവോസ്തിയും വീഞ്ഞും എടുക്കാൻ ഓടിയ സുഹൃത്ത് വെറും കയ്യോടെയാണ് തിരിച്ചു വന്നത്. ചാപ്പലിനു പുറത്തേക്ക് ഒസ്തിയും വീഞ്ഞും തന്നുവിടാൻ സാധ്യമല്ല എന്നായിരുന്നു ചാപ്പൽ സൂക്ഷിപ്പുകാരുടെ മറുപടി. അച്ചൻ ഒന്ന് ചിരിച്ചു. "ക്യാന്റീനിൽ പോയി മൂന്നു പൊറോട്ടയും കുറച്ച് കട്ടങ്കാപ്പിയും വാങ്ങി വാ." വിപ്ലവം എന്നാൽ വിയോജിപ്പിന്റെ സംഘടിതമായ പ്രഖ്യാപനമാണെന്ന് എഴുതിയ മനുഷ്യൻ അത് പ്രയോഗത്തിൽ വരുത്തിയ അനേകം സന്ദർഭങ്ങളിൽ ഒന്ന് മാത്രമായിരുന്നു പൊറോട്ടയും കട്ടൻകാപ്പിയും ഉപയോഗിച്ച് നടത്തിയ ഈ ബലിയർപ്പണം. ഇത് ഫാദർ സെബാസ്റ്റ്യൻ കാപ്പൻ. 1962 മുതൽ മുപ്പത് കൊല്ലക്കാലം ഈ മനുഷ്യൻ കലഹം ഒരു ജീവിതചര്യയാക്കി കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നുണ്ടായിരുന്നു. യേശുവിലെ മാർക്സിനെയും മാർക്സിലെ യേശുവിനെയും അന്വേഷിച്ചു കൊണ്ട്. മനുഷ്യപുത്രനായ യേശുവിനെ അന്യവത്കരിച്ച ക്രൈസ്തവതയെയും, ദാർശനികനായ മാർക്സിനെ അന്യവത്കരിച്ച മാർക്സിസത്തെയും വിമർശിച്ചുകൊണ്ട്. ഒരു പ്രസ്ഥാനത്തിന്റെയും ചതുരക്കള്ളികളിൽ ഒതുങ്ങാൻ തയ്യാറല്ലാത്ത മനുഷ്യരെ അവഗണിക്കുകയാണ് എളുപ്പം. "മുകളിലിരിക്കുന്നവരെ അല്ലേ താഴെ ഇറക്കാൻ പറ്റൂ? തറയിൽ ഇരിക്കുന്നവരെ എന്ത് ചെയ്യാൻ പറ്റും?" ആ മറുപടിയിൽ ഒരു ജീവിതചര്യ തന്നെ നിഴലിച്ചു നില്ക്കുന്നുണ്ട്. 1957 ഇൽ ഈശോ സഭാംഗമായി പൗരോഹിത്യം സ്വീകരിച്ച കാപ്പൻ ഉന്നതപഠനത്തിനായി ഉടൻ തന്നെ റോമിലേക്ക് അയക്കപ്പെട്ടു. വിഷയം - മതവും മാർക്സിസവും. അത് അദ്ദേഹത്തിൻറെ തെരഞ്ഞെടുപ്പ് ആയിരുന്നില്ല. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അരയും തലയും മുറുക്കി നേരിടുക കത്തോലിക്കാ സഭയുടെ ആവശ്യമായിരുന്നു. ഇംഗ്ലീഷിൽ അന്ന് വിവർത്തനം ലഭ്യമല്ലാതിരുന്ന മാർക്സിന്റെ ആദ്യകാല രചനകൾ വായിക്കാൻ ജർമ്മൻ ഭാഷ പഠിച്ചെടുത്തു. അക്കാലം മുതൽ മാർക്സിയൻ ദർശനങ്ങൾ കാപ്പന്റെ സന്തത സഹചാരിയായി. പ്രയോഗവും മതപരമായ അന്യസാൽക്കരണവും മാർക്സിന്റെ സാമ്പത്തിക ദാർശനിക കുറിപ്പുകളിൽ (Religious Alienation and Praxis according to Marx’s Economic and Philosophical Manuscripts) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി 1962 ഇൽ അദ്ദേഹം തിരികെ കേരളത്തിൽ വന്നു. കേരളത്തിലെ വളരുന്ന കമ്മ്യൂണിസ്റ്റ് സാഹചര്യത്തിൽ സഭയെ പ്രതിരോധിക്കാൻ പുതിയൊരു ഗോൾകീപ്പറെ പ്രതീക്ഷിച്ച കത്തോലിക്കാസഭക്ക് തെറ്റിപ്പോയി. "വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക്" എന്ന ആദ്യ ഗ്രന്ഥം ഒരു കലാപകാരിയുടെ നാന്ദിക്കുറിപ്പ്‌ ആയിരുന്നു. വിശ്വാസങ്ങളും മതങ്ങളും ചേർന്ന് കെട്ടിയിടുന്ന മനുഷ്യന്റെ ലൈംഗിക സ്വാതന്ത്ര്യത്തെപ്പറ്റി രണ്ടാമത്തെ പുസ്തകം - "നാളത്തേക്ക് ഒരു ലൈംഗിക സദാചാരം" അതിനു ശേഷം പ്രസിദ്ധീകൃതമായ "Jesus and Freedom" ക്രൈസ്തവസഭയുടെ നെറ്റി ചുളിപ്പിച്ചു. പൌരസ്ത്യമായ മണ്ണിൽ നിന്ന് യേശുവിനെ കണ്ടെത്താൻ ശ്രമിക്കുന്ന ആ പുസ്തകം വത്തിക്കാൻ സെൻസർ ചെയ്തു. വിമർശനങ്ങളൊന്നും ആ പോരാട്ടത്തെ തളർത്താൻ പോന്നതായിരുന്നില്ല. Marxian atheism, Jesus and Society, Liberation Theology and Marxism, Marx beyond Marxism തുടങ്ങിയ ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ, അക്രൈസ്തവനായ യേശുവിനെ തേടി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം തുടങ്ങിയ മലയാള രചനകളിലൂടെ Negations പോലെയുള്ള ആനുകാലികങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ, അതിനുമപ്പുറം ജീവിതം തന്നെ കലഹമാക്കി നടത്തിയ യാത്രകളിലൂടെ കാപ്പൻ ഒരു പ്രതിഭാസമാവുകയായിരുന്നു. ചെങ്കൊടിയും കുരിശും 1993 ഡിസംബർ ദേശാഭിമാനിയിൽ കാപ്പനച്ചനെ പറ്റിയുള്ള അനുസ്മരണത്തിൽ പി. ഗോവിന്ദപ്പിള്ള എഴുതി, "ഫാദർ സെബാസ്റ്യൻ കാപ്പന്റെ ഭൌതികാവശിഷ്ടത്തിന്റെ മേൽ മലാപ്പറമ്പ് സെമിത്തേരിയിൽ അദ്ദേഹം അതിരറ്റ് സ്നേഹിച്ച മണ്ണ് (ദൈവചിന്തയെ വിണ്ണിൽ നിന്ന് മണ്ണിലേക്കിറക്കുക എന്ന ദൗത്യം നിർവഹിച്ച കാപ്പന്റെ മണ്ണ്) അദ്ദേഹത്തെ പുതയ്ക്കുമ്പോൾ നമുക്ക് കണ്ണീരിൽ കുതിർന്ന ഏതാനും ചുവന്ന പുഷ്പങ്ങൾ കൂടി അർപ്പിക്കാം. അദ്ദേഹം കുരിശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധിച്ച ചെങ്കൊടി താഴ്ത്തിക്കെട്ടാം." കാപ്പനച്ചന് മാർക്സിസവും ക്രൈസ്തവതയും വിരുദ്ധ ധ്രുവങ്ങളിൽ നില്ക്കുന്ന ചിന്തകളായിരുന്നില്ല. മാർക്സ് തന്നെ കൂടുതൽ ക്രിസ്തുവിലെക്കും ക്രിസ്തു തന്നെ കൂടുതൽ മാർക്സിലേക്കും അടുപ്പിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. മൂലധനത്തിൽ നിന്നല്ല ആദ്യകാല രചനകളിൽ നിന്നാണ് കാപ്പൻ മാർക്സിനെ കണ്ടെടുക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിലെ മാംസമായ വചനത്തിൽ നിന്നല്ല, മർക്കോസിന്റെ മനുഷ്യപുത്രനിൽ നിന്നാണ് (വചനമായിത്തീർന്ന മാംസം എന്ന് കാപ്പൻ) അദ്ദേഹം യേശുവിനെ കണ്ടെത്തുന്നത്. കാപ്പനച്ചൻ രചിച്ച മാർക്സിയൻ ദർശനത്തിന് ഒരാമുഖം, അക്രൈസ്തവനായ യേശുവിനെ തേടി എന്നിവ പരസ്പര പൂരകങ്ങളായ രണ്ടു കൃതികളാണ്. ഒന്നിൽ ബൈബിളിന്റെ വെളിച്ചത്തിൽ മാർക്സിനെ വായിക്കുമ്പോൾ മറ്റൊന്നിൽ സോഷ്യലിസത്തിന്റെ വെളിച്ചത്തിൽ ക്രിസ്തുവിനെ വായിക്കുന്നു. കാപ്പന്റെ യേശുവും നാം ഇന്നുവരെ കണ്ടുപരിചയിച്ച രാജാധിരാജനായ ക്രിസ്തു ആയിരുന്നില്ല. ചരിത്രപുരുഷനായ യേശുവിനെയാണ് അദ്ദേഹം തേടിയത്, മരിച്ചവരിൽ നിന്നുയർത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, ചരിത്രാതീതനും നിത്യനും നിർവികാരനുമായ ക്രിസ്തുവിനെ അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യരിൽ നിന്നകറ്റി സഭ സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയല്ല, വചനായിത്തീർന്ന യേശു എന്ന മാംസത്തെയാണ് "അക്രൈസ്തവനായ യേശുവിനെ തേടി" എന്ന പുസ്തകത്തിൽ അദ്ദേഹം തേടുന്നത്. 'മാർക്സിയൻ ദർശനത്തിന് ഒരാമുഖം' മാർക്സിന്റെ ദർശനങ്ങളിലേക്ക് നടന്നു കയറാൻ വഴിവെട്ടിത്തരുന്ന ഒരു കൈപ്പുസ്തകമാണ്. ഹെഗലിന്റെ താർക്കികരീതികളെ പരിചയപ്പെടുത്തി, മനുഷ്യൻ എങ്ങനെ ഒരു താർക്കികജീവിയാണ് എന്ന് എണ്ണിപ്പറഞ്ഞ്, അന്യസാല്ക്കരണം എന്നതിന്റെ വിവിധ മാനങ്ങളിൽ ചെന്ന് കയറി, കമ്മ്യൂണിസത്തിന്റെ പ്രായോഗികതയും ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വർഗ്ഗപരമായ ചരിത്രവ്യാഖ്യാനവും പരിചയപ്പെടുത്തി, മതമായി മാറുന്ന മാർക്സിസത്തെ പറ്റിയുള്ള ആകുലതകൾ പങ്കുവച്ച് നീങ്ങുന്നതാണ് ഈ കൃതി. ഹെഗെലിൽ നിന്ന് മാർക്സിലെക്കെത്തുന്ന ആ വഴിയിൽ നിന്ന് നമുക്ക് കാണാം, മൂലധനമല്ല ഗ്രുന്ദ്രിസ്സെയാണ് അച്ചനെ മാർക്സിലേക്ക് അടുപ്പിച്ചത് എന്ന്. താർക്കിക ഗതിയുടെ കർതൃത്വത്തിലെ വിയോജിപ്പുകളെ ചൂണ്ടിക്കാട്ടി ഹെഗെലിൽ നിന്ന് മാർക്സിലെക്ക് നീങ്ങുന്ന ഒരു ദർശനരീതിയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. ആശയം പ്രകൃതിയാവുന്ന ഹെഗേലിനെ തള്ളിപ്പറഞ്ഞ് മൂർത്തമനുഷ്യനെ ചരിത്രഗതിയുടെ സൂത്രധാരനാക്കുന്ന മാർക്സ്. കാപ്പന്റെ യേശുവും നാം ഇന്നുവരെ കണ്ടുപരിചയിച്ച രാജാധിരാജനായ ക്രിസ്തു ആയിരുന്നില്ല. ചരിത്രപുരുഷനായ യേശുവിനെയാണ് അദ്ദേഹം തേടിയത്, മരിച്ചവരിൽ നിന്നുയർത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, ചരിത്രാതീതനും നിത്യനും നിർവികാരനുമായ ക്രിസ്തുവിനെ അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യരിൽ നിന്നകറ്റി സഭ സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയല്ല, വചനായിത്തീർന്ന യേശു എന്ന മാംസത്തെയാണ് "അക്രൈസ്തവനായ യേശുവിനെ തേടി" എന്ന പുസ്തകത്തിൽ അദ്ദേഹം തേടുന്നത്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളായ സമാന സുവിശേഷങ്ങളിലാണ്(Synoptic Gospels) കാപ്പന്റെ ക്രിസ്തുവിനെ നമുക്ക് കാണാൻ കഴിയുക. ക്രൈസ്തവസഭ ക്രിസ്തുവിനെ വ്യാഖ്യാനിക്കാൻ ഉയർത്തിപ്പിടിക്കുന്ന യോഹന്നാന്റെ സുവിശേഷത്തിൽ യേശുചരിത്രത്തിന്റെ മാറ്റൊലിയുടെ മാറ്റൊലിയെ കേൾക്കാനാവൂ എന്നദ്ദേഹം പറയുന്നു. കാപ്പൻ എന്ന വിശ്വാസി "ജീവിതാവസാനം വരെ അച്ചൻ ഒരു വിശ്വാസി ആയിരുന്നു" അദ്ദേഹത്തിൻറെ സന്തത സഹചാരിയായ വട്ടമറ്റം സാർ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതാണ്. "പക്ഷെ ഇക്കാണുന്ന ശീലങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വിശ്വാസങ്ങളെ പുള്ളി വകവച്ചിട്ടുമില്ല.അവസാനകാലങ്ങളിൽ ദൈവം എന്ന വാക്ക് പോലും കാപ്പൻ പറയുമായിരുന്നില്ല. ദൈവമല്ല, ദിവ്യത ആയിരുന്നു അദ്ദേഹത്തിൻറെ വാക്ക്" വിശ്വാസം തനിക്കെന്താണ്‌ എന്നൊരു ലേഖനത്തിൽ അദ്ദേഹം പറയുന്നു. "വിശ്വാസം കൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ദിവ്യതയോടുള്ള തുറവിയാണ്. ആശയങ്ങളിലൂടെ ദിവ്യതയെ ആവിഷ്കരിക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടുകയെ ഉള്ളൂ." ദാനമായും വെല്ലുവിളിയുടെ രൂപത്തിലും നമുക്ക് മുന്നിൽ വെളിപ്പെടുന്ന, കലയിലും സംഗീതത്തിലും സൗന്ദര്യമായി നിർഗ്ഗളിക്കുന്ന, അനീതിക്കും ചൂഷണത്തിനും പരതന്ത്ര്യത്തിനും എതിരെ പോരാടാനുള്ള ആഹ്വാനം നല്കുന്ന എല്ലാം ദിവ്യതയുടെ വെളിപ്പെടുത്തലായി അദ്ദേഹം കാണുന്നു. അതിനു നേരെ നമ്മെത്തന്നെ തുറന്നു വയ്ക്കുന്നതാണ് അദ്ദേഹത്തിൻറെ വിശ്വാസം. മതമായി സ്ഥാപനവല്ക്കരിക്കപ്പെട്ട വിശ്വാസം നാസ്തികതയുടെ വകഭേദം തന്നെയാണ് അദ്ദേഹത്തിന്. എളുപ്പം കൈകാര്യം ചെയ്യാവുന്ന പ്ലാസ്റ്റിക് ദൈവത്തെ പ്രതിഷ്ടിക്കുന്നതും, അനുഷ്ടാനങ്ങളിലൂടെയും ജാതീയതയിലൂടെയും മൃതപ്രായമായ പ്രമാണങ്ങളിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതും നാസ്തികത തന്നെയായി കാപ്പൻ വകയിരുത്തുന്നു. ലോകത്തിനു കാരണമായ ഒന്നുണ്ടോ എന്ന ചോദ്യത്തിന് കാപ്പൻ പറയുന്ന ഉത്തരം ശ്രദ്ധിക്കുക. ലോകത്തിന്റെ കാരണമായ ഒന്നുണ്ട് എന്ന് നേരത്തെ ഉറപ്പിച്ചു വയ്ക്കുന്നതിനു പകരം ഈ ലോകത്തിൽ തന്നെ അനന്തമായ ഒന്നുണ്ടോ, കേവലമായ ഒന്നിന്റെ ബഹിര്സ്ഫുരണങ്ങൾ കാണാനുണ്ടോ എന്ന് ചോദിക്കുക. ഉണ്ടായിരിക്കാം. സ്നേഹിക്കപ്പെടുന്നു എന്ന അനുഭൂതിയിലോ മറ്റോ പലപ്പോഴും നമ്മൾ കേവലമായ സത്യത്തെ കണ്ടെത്തിയെന്നു വരാം. ഉണ്ടെങ്കിൽ അത് അംഗീകരിക്കുക. ഇല്ലെങ്കിൽ ഇല്ലെന്നു പറയുക. നമ്മൾ തുടങ്ങേണ്ടത് ഈ ലോകത്തിൽ നിന്നാണ്, ഒരു ആശയത്തിൽ നിന്നല്ല. ഹെഗെലിൽ നിന്ന് മാർക്സിലെക്ക് വരുമ്പോൾ നാം കാണുന്നതും ഇത് തന്നെ, അമൂർത്തമായ ആശയങ്ങളല്ല മൂർത്തമായ ലോകമാണ് തുടക്കം. അദൈവങ്ങളുടെ നിർമ്മാണം ആത്മീയത പുനരധിനിവേശത്തിന്റെ പുതുയുഗത്തിൽ എന്ന കൃതിയിലാണ് അദൈവം എന്ന ആശയം കാപ്പൻ അവതരിപ്പിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്മ്യൂണിസ്റ്റ് ഉട്ടോപ്യ നിലംപരിശായതായി സന്തോഷിച്ചവരോട് അദ്ദേഹം പറയുന്നു - തകർന്നത് ആശയമല്ല, ഒരു മഹത്തായ ആശയത്തിന്റെ സോവിയറ്റ് ഭാഷ്യം മാത്രമാണ്. ഉട്ടോപ്യകളുടെ വിവിധ ഭാഷ്യങ്ങൾ തകരുമ്പോൾ അവയ്ക്കിടയിലൂടെ ഉയർന്നു വരുന്ന പ്രത്യുട്ടോപ്പ്യ (Counter Utopia) കളെ പറ്റിയാണ് ഈ കൃതി സംസാരിക്കുന്നത്. മൂലധനമാണ് ഇവിടെ ദൈവം. സ്വർഗ്ഗാനുഭവമല്ല, സ്വർഗ്ഗീയമായ ഉപഭോഗമാണ് ഇവിടെ വാഗ്ദത്തമാവുന്നത്. ഈ പ്രത്യുട്ടോപ്യയുടെ കാവലാളാണ് ക്രിസ്ത്യൻ അദൈവം (Ungod) - വിപണിയുടെ ദൈവം.യേശു ദർശിച്ചതും പഠിപ്പിച്ചതുമായ ദിവ്യതയെ കൊന്നുകൊണ്ടാണ്‌ ക്രിസ്ത്യൻ 'അദൈവം' വളർന്നത്. ഉപഭോഗപരതയുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനില്ക്കുന്ന ദൈവമാണിത്. ജൂതന്മാരെയും തുർക്കികളെയും കൊന്നു തള്ളിയതും, കുരിശുയുദ്ധങ്ങളിൽ ഏർപ്പെട്ടതും ഈ ദൈവം തന്നെ. കോളനിവാഴ്ച്ചയ്ക്കും അടിമക്കച്ചവടത്തിനും കുടപിടിച്ചതും അദൈവം തന്നെ. ഈ അദൈവത്തെ എതിർത്തു തോല്പ്പിച്ചില്ലെങ്കിൽ, ഈ നവകൊളോണിയൽ അധിനിവേശത്തെ എതിർത്തു തോല്പ്പിച്ചില്ലെങ്കിൽ ലോകത്തെ മുഴുവനായും അത് കാർന്ന് തിന്നും എന്നദ്ദേഹം പ്രവചിക്കുന്നു. "എവിടെ മനുഷ്യൻ ചവിട്ടി മെതിക്കപ്പെടുന്നുവോ, എവിടെ ഭൂമിയുടെ പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നുവോ അവിടെയെല്ലാം ദിവ്യത ഒരു ചോദ്യചിഹ്നമായി നമ്മെ നേരിടുന്നു." വിമോചനദൈവശാസ്തവും ദൈവശാസ്ത്രത്തിൽ നിന്നുള്ള മോചനവും "എല്ലാ ദിവ്യതയെ കണ്ടെത്തലും അവശ്യം മനുഷ്യവിമോചകമായിരിക്കും. അതുപോലെതന്നെ വിമോചകമായിരിക്കും ആ കണ്ടെത്തലിനെ ഉദ്ഘോഷിക്കുന്ന കവനാത്മക സുഭാഷിതവും. നമുക്കതിനെ വിമോചന ദൈവശാസ്ത്രം എന്നല്ല വിമോചകധർമ്മം എന്ന് വിളിക്കാം." പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്ന ക്രിസ്തുവിനെ ഉപേക്ഷിച്ച് മണ്ണിൽ നിന്ന് ജീവൻ കൊണ്ട ക്രിസ്തുവിനെ അന്വേഷിക്കുന്നതായിരുന്നു അദ്ദേഹത്തിൻറെ ദൈവശാസ്ത്രം. രാജാക്കന്മാരുടെ രാജാവിന് പകരം എല്ലാ അധികാരങ്ങളെയും തള്ളിപ്പറഞ്ഞ ക്രിസ്തു. വിമോചനദൈവശാസ്ത്രം അദ്ദേഹത്തിനു മൂന്നു തലങ്ങളിലായിരുന്നു. അരികുവൽക്കരിക്കപ്പെട്ടവരുടെ വിമോചനം പ്രകൃതിയുടെ വിമോചനം ദൈവശാസ്ത്രത്തിൽ നിന്ന് തന്നെയുള്ള വിമോചനം. അരികുവൽക്കരിക്കപ്പെട്ടവരിൽ അദ്ദേഹം എടുത്തു പറയുന്നത് സ്ത്രീകളുടെ വിമോചനമാണ്. പിതൃശാസനാത്മകമായ ദൈവസങ്കല്പ്പത്തെ പൂർണമായും പൊളിച്ചെഴുതാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. വചനം മാംസമായ ക്രിസ്തുവിനെ പൊളിച്ചെഴുതി മാംസം വചനമായ യേശുവിനെ കണ്ടെത്തലാണ് രണ്ടാമത്തെ തലം. മണ്ണ് വാങ്ങ്മയമായ യേശു.പ്രകൃതിയെ വീണ്ടെടുക്കുന്ന ദൈവശാസ്ത്ര സങ്കല്പം. നൈസർഗ്ഗികമായ കാമത്തെയും കാമസാഫല്യത്തെയും മാനിക്കുന്ന ഒരു ക്രിസ്തവസങ്കൽപ്പത്തിലെക്കുള്ള വിളിയാണ് ഈ വിമോചനം. ദിവ്യതയോട് ബലപ്രയോഗം കാണിക്കുന്ന എല്ലാ ദൈവശാസ്ത്രങ്ങളെയും തള്ളിക്കളഞ്ഞു നേടുന്ന വിമോചനം കൂടിയാണ് ഇത്. അപ്പോസ്തോലന്മാരുടെ കാലത്തോടെ ദിവ്യതയുടെ സ്വയം പ്രകാശനം അവസാനിച്ചു എന്ന ധാരണയിൽ നിന്ന് പുറത്തു ചാടുക. എല്ലാ വിശ്വാസങ്ങൾക്കും ആലംബം വിശുദ്ധ ലിഖിതവും, സഭാധ്യക്ഷന്മാർ ചമയ്ക്കുന്ന വ്യാഖ്യാനങ്ങളും ആണെന്നുള്ള കെട്ടുപാടുകളെ പൊട്ടിച്ചെറിയുക. ദൈവത്തെ ദൈവശാസ്ത്രത്തിന്റെ ഇടുങ്ങിയ കാരഗൃഹങ്ങളിൽ നിന്ന് വിമോചിപ്പിക്കുക എന്നതാണ് കാപ്പനച്ചന് വിമോചനത്തിന്റെ പാരമ്യം. 1980 ലാണ് അദ്ദേഹത്തിൻറെ Jesus and Freedom എന്ന പുസ്തകം വത്തിക്കാൻ സെൻസർഷിപ്പിനു വിധേയമാക്കിയത്. "ഉല്‍ക്കണ്‌ഠയുളവാക്കുന്ന സൈദ്ധാന്തികമായ ഘടകങ്ങൾ" കണ്ടെത്തിയാണ് ഈ പുസ്തകം സെൻസർ ചെയ്തത്. അദ്ദേഹം തന്നെ നടത്തിക്കൊണ്ടു പോന്ന "അനാവിം" എന്ന ലഘുലേഖ വഴി അദ്ദേഹം മറുപടി നല്കി. ഈശോസഭയുടെ ജനറാളിന് നല്കിയ മറുപടിയിൽ അദ്ദേഹം പറയുന്നു. "Censorship on the part of the Church implies that there exists a codified formulae, fully expressive of the truth about God and Jesus, in the light of which the truth or falsehood of contemporary theological writing may be determined. This in my view, amounts to saying that no sooner had God 'once upon a time' fully revealed his mind than he was forced to retire from the scene, under orders never again open his mouth before his sons and daughters. Censorship has meaning only in a world from which God has been banished, in a history purged of his presence" പൌരസ്ത്യമായ മണ്ണിൽ നിന്ന് കൊണ്ട് യേശുവിനെ കണ്ടെത്തുന്ന ഈ രചനയെ പാശ്ചാത്യമായ കണ്ണുകൾക്ക് വായിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നും അതിൻറെ പേരില് മാപ്പിരക്കാൻ തനിക്ക് നിർവാഹമില്ലെന്നും അദ്ദേഹം തുറന്നെഴുതി. 1982 മുതൽ 1985 വരെ മൂന്നു വർഷക്കാലം പ്രസിദ്ധീകരിക്കപ്പെട്ട നെഗേഷൻസ് (Negations: a journal of culture and creative praxis) എന്ന ത്രൈമാസിക ഭാരതസംസ്കൃതിയിൽ ഊന്നിയുള്ള വിമോചനത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു. ഇന്ത്യൻ സാഹചര്യത്തിലെ കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങളെ വിമർശിച്ചും വഴികാട്ടിയും അതിൽ കാപ്പനെഴുതിയ ലേഖനങ്ങൾ കാലഘട്ടത്തിന്റെ കണ്ണാടികളാണ്. അതിൽ അദ്ദേഹം എഴുതി. "ഇന്ത്യയിലെ സാമൂഹികവും സാംസ്കാരികവുമായ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാനാവാത്ത ഒരു കമ്മ്യൂണിസ്റ്റ് പ്രയോഗത്തിന് പിറവി കൊടുത്തത് ചില സൈദ്ധാന്തിക മുൻവിധികളാണ്. വികലമായ പ്രയോഗം അതിൻറെ സിദ്ധാന്തത്തെ സാധൂകരിക്കാൻ ഉതകുകയും ചെയ്തു. അങ്ങനെ സിദ്ധാന്തവും പ്രയോഗവും പരസ്പരം പോഷിപ്പിക്കുന്ന, അതിൽത്തന്നെ ഒതുങ്ങിക്കൂടുന്ന, സർപ്പിളമോ താർക്കികമോ ആവാൻ പറ്റാത്ത, ചാക്രിക ഗതിയെ അവലംബിക്കുന്നു. സൈദ്ധാന്തിക തലത്തിൽ തന്നെ മാറ്റങ്ങൾ കുറിക്കുക. ചരിത്രാനുഭാവങ്ങളുടെയും നമ്മുടെ സാംസ്കാരിക സാഹചര്യങ്ങളുടെയും വെളിച്ചത്തിൽ സൈദ്ധാന്തികപൈതൃകത്തെ ആകെ നിശിത വിമർശനത്തിനു വിധേയമാക്കണം. സ്വയം പരിവർത്തിപ്പിക്കുക അല്ലെങ്കിൽ ജീർണിക്കുക - ഇതാണ് ഇന്ത്യൻ കമ്മ്യൂണിസം നേരിടുന്ന വെല്ലുവിളി." 1993 നവംബർ 30 ന് അദ്ദേഹം മരണമടഞ്ഞത് Ingathering എന്ന തന്റെ ആത്മകഥ പാതിയിൽ നിർത്തിയാണ്. "Death is ever with me like my shadow, a shadow that will inevitably swallow up the shadowed and itself. Only in recent years did I become acutely aware of the shadow. Earlier I could flee from it, take refuge in work, in the pursuit of what I thought was my mission. Occasionally I shudder at the fear of the Unknown. But soon I seek and find in the Unknown the visage of the Divine that spawns up everything that is but, only to take them back into its own Within that is without name and form." ഫാദർ സെബാസ്റ്യൻ കാപ്പൻ എന്ന ചിന്തകനും കലാപകാരിയും മറവിയിൽ മറഞ്ഞു പോകുന്നത് ഒരു സമൂഹം ചെയ്യുന്ന കുറ്റകൃത്യമാണ്. അദൈവങ്ങളും ജാതീയതയും പിമ്പോട്ടു വലിക്കുന്ന ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ചും.
ആലുവ (www.mediavisionnews.in): പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസായിരുന്നു. വൈകീട്ട് 4.40നാണ് അന്ത്യം. അര്‍ബുദം ബാധിച്ച് ആലുവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉമ്പായിയെ ചികിത്സിച്ചിരുന്നത്. അബു ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാര്‍ത്ഥ പേര്. 1988ലാണ് ഉമ്പായിയുടെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കിയത്. നാല് പതിറ്റാണ്ടായി ഗസല്‍ ഗാന രംഗത്ത് അവിസ്മരണിയ സന്നിധ്യമായിരുന്നു ഉമ്പായി. ഇരുപതോളം ആല്‍ബങ്ങള്‍ ഉമ്പായി പുറത്തിറക്കിയിട്ടുണ്ട്. മലയാള ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ തനതായ ഗസല്‍ ഗാന ആലാപന ശൈലികൊണ്ട് ഉമ്പായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേര്‍ന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസല്‍ ഗാന ആല്‍ബമായിരുന്നു ‘അകലെ മൗനം പോലെ’. ഒഎന്‍വി കുറുപ്പിന്റെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ഉമ്പായി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു. പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു തുടങ്ങിയവ ഉമ്പായിയുടെ പ്രശസ്ത ഗസല്‍ ആല്‍ബങ്ങളാണ്. എം.ജയചന്ദ്രനോടൊത്ത് നോവല്‍ എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ Facebook Twitter WhatsApp Telegram Copy URL Previous article23 റണ്‍സ് നേടിയാല്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം Next articleകീടനാശിനി സാന്നിധ്യം; യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയും ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരിക്ക് നിരോധനം ഏര്‍പ്പെടുത്തി
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ കൂടുതൽ ഇഷ്ടം? ഇത് കേൾക്കാത്ത, ചോദിക്കാത്ത മലയാളികൾ ഉണ്ടോ? ഞങ്ങടെ വീട്ടിലും ഉണ്ട് ഒരു മോഹൻലാൽ ഫാനും ഒരു മമ്മൂട്ടി ഫാനും ഒരു നിഷ്പക്ഷയും. ഞാൻ ഇടക്ക് ആലോചിക്കാറുണ്ട് എനിക്ക് എന്താണ് മമ്മൂട്ടിയോട് ഇത്തിരി ചായ്‌വ് കൂടുതൽ എന്ന്. കൂടുതൽ തവണ വീണ്ടും വീണ്ടും ആസ്വദിച്ചു കണ്ട സിനിമകൾ അധികവും മോഹൻലാലിന്റെ ആണ്. മോഹൻലാലിനെ ഒത്തിരി ഇഷ്ടവുമാണ്. പക്ഷെ എന്തോ ഒരു ചായ്‌വ് കൂടുതൽ ഉണ്ട് മമ്മൂക്കയോട്. ചിലപ്പോൾ ഞാൻ ചെറുപ്പത്തിൽ കണ്ട മോഹൻലാലിന്റെ സിനിമകൾ അധികവും കോമഡിക്ക് പ്രാധാന്യം ഉള്ള സിനിമകളും, അന്ന് കണ്ട മമ്മൂട്ടി സിനിമകൾ കുറച്ചുകൂടെ ഇമോഷണലും ആയിരുന്നിരിക്കും. മമ്മൂക്കയോട് ഇഷ്ടം കൂടുതൽ തോന്നാനുള്ള യഥാർത്ഥ കാരണം എനിക്ക് ഇന്നലെയാണ് മനസ്സിലായത്. ഒരു സിനിമയാണ്. വീട്ടിൽ പണ്ട് സ്വന്തമായി കേസെറ്റ് ഉണ്ടായിരുന്ന ഒരു സിനിമ. ഒത്തിരി വട്ടം വീണ്ടും വീണ്ടും കണ്ട ഒരു സിനിമ. ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ. ഫാസിൽ, മമ്മൂക്ക, സുഹാസിനിസ്, ഊട്ടി, ആഹാ. ഇന്നലെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഞങ്ങൾ കുറെ പെണ്ണുങ്ങൾ പഴയ ചില സിനിമകളെ പറ്റി പറയുകയായിരുന്നു. അന്ന് കണ്ണും മിഴിച്ചു ആസ്വദിച്ചു കണ്ട ചില സിനിമകൾ ഇന്നെങ്ങാനുമാണ് ഇറങ്ങിയിരുന്നതെങ്കിൽ ഉള്ള അവസ്ഥകൾ ആയിരുന്നു വിഷയം. ‘എന്റെ ഉപാസന’ യൊക്കെ പണ്ട് കണ്ടപ്പോൾ, തോന്നിയിരുന്നു, മമ്മൂക്കയുടെ കഥാപാത്രം ഇത്രേം പുറകെ ചെല്ലുന്നത് കണ്ടിട്ടും സുഹസിനിയുടെ കഥാപാത്രത്തിന് എന്താ ഒരു മയം ഇല്ലാത്തത്? അങ്ങോട്ട് കൂടെ ചെന്നൂടെ? എന്നൊക്കെ ചിന്തിച്ച കാലം. റേപ്പിനെ പറ്റിയൊന്നും വലിയ ബോധ്യമില്ലാത്ത കാലത്ത് ആണല്ലോ അത് കണ്ടത്. ഇന്നെങ്ങാനും ആവണം എഴുതിയും പറഞ്ഞും പിച്ചി ചീന്തിയേനെ. പിന്നെ പാഥേയം. അതിലെ നായിക മകളെയും കൊണ്ട് പോയതിലും, മമ്മൂട്ടിയെ ഒറ്റിയതിലും, ഒറ്റക്കായതിലും ഒക്കെ ഉള്ള സങ്കടം. പിന്നെ ലാലു അലക്സിനോട് പാവം തോന്നിയത് കൊണ്ട് സഹിച്ചു. പക്ഷെ ഉള്ളിൽ ആ അമ്മയോട് ദേഷ്യം തന്നെ ആയിരുന്നു. ഒറ്റിയതിനും മമ്മൂട്ടിയെ വേണ്ട എന്നു വെച്ചതിനും. പിന്നെ ഹിറ്റ്ലർ. ഇന്നെങ്ങാനും ആയിരുന്നെങ്കിൽ ഓർക്കാൻ വയ്യ. ഒക്കെ ആ കാലഘട്ടത്തിന്റെ ആവാം. അങ്ങനെ കുറെ സിനിമകൾ. അതൊക്കെ പറഞ്ഞു ചിരിക്കുന്നതിനിടെ ആണ്, ഞാൻ എനിക്ക് അന്ന് ഏറ്റവും ഇഷ്ടം ഉണ്ടായിരുന്നതും ഏറ്റവും കൂടുതൽ തവണ കണ്ടതും മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ആണെന്ന് പറയുന്നത്. അതായത് ടൈപ്പ് ചെയ്യുന്നത്. ‘മണി’ എന്നടിച്ചപ്പോൾ ‘മണിവത്തൂരിലെ’ എന്നു auto text വന്നപ്പോഴേ ഞാൻ കരുതിയിരുന്നു. കത്തിയടിയുടെ ഇടയിൽ വെറുതെ ഫേസ്ബുക്ക് തോണ്ടാൻ വന്നപ്പോ ഉണ്ട് അവിടെ ദേ കിടക്കുന്നു, ആ സിനിമയുടെ ഒരു വാർത്ത. ‘സുക്കറണ്ണന്റെ AI ടെ ഒരു കാര്യമേ’ എന്നൊക്കെ മനസ്സിൽ പറഞ്ഞെങ്കിലും, എന്തായാലും സാധനം ഹോട്സ്റ്റാറിൽ കിടപ്പുണ്ട് എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം. അത് ഇനി ഗൂഗിളിൽ തപ്പാതെ കഴിഞ്ഞല്ലോ. എന്തായാലും അണ്ണൻ കഷ്ടപ്പെട്ട് പറഞ്ഞതല്ലേ, നമ്മളോടുള്ള സ്നേഹം കൊണ്ടല്ലേ എന്നൊക്കെ കരുതി കാണാനിരുന്നു. ഇപ്പോഴും എന്തു രസാ കാണാൻ. മറ്റു പല സിനിമകളിൽ നിന്നും വ്യത്യസ്തമായി, കാലഘട്ടവും ടെക്നോളജിയും ഒക്കെ മാറിയെങ്കിലും, ഇന്നും പ്രാധാന്യം തോന്നുന്ന എത്രയെത്ര രംഗങ്ങൾ ആണ് ആ സിനിമയിൽ.പരസ്പരം ഇഷ്ടം തുറന്നു പറയുന്നത്, അവൾ വിവാഹാലോചന നിരസിക്കുമ്പോൾ ബഹളമുണ്ടാക്കാതെ പിന്മാറുന്നത്. വീണ്ടും സൗമ്യമായി ഒന്നൂടെ ശ്രമിച്ചു നോക്കുന്നത്, അവൾക്ക് തീരെ താൽപ്പര്യം ഇല്ല എന്നറിയുമ്പോൾ പൂർണ്ണമായും അവളെ അവളുടെ സ്വാതന്ത്ര്യത്തിൽ വിടുന്നത്. അന്യമതസ്ഥയെ മരുമകൾ ആയി സ്വീകരിക്കാൻ തയ്യാറായ ഓർത്തഡോക്സ് ‘അമ്മ, പെണ്കുട്ടിയുടെ ഇഷ്ടത്തിന് വിവാഹം കഴിക്കാൻ സമ്മതിച്ച മറ്റൊരു കുടുംബം, രെജിസ്റ്റർ ഓഫീസിൽ വെച്ചു നടന്ന സിംപിൾ ആയ വിവാഹം അതിലെ വേഷങ്ങൾ പോലും, എത്ര മനോഹരം. അതിപ്പോൾ എല്ലാ ഫാസിൽ സിനിമകളിലെയും വേഷങ്ങൾ അടിപൊളി ആണ് ഈ സിനിമയിലെ കോട്ടുള്ള മിഡിയും ടോപ്പുമൊക്കെ ഞാനും കുറെ ഇട്ടു നടന്നിട്ടുണ്ട്. തമാശ അതല്ല. ഞാൻ വളർന്നു സാരി ഉടുക്കാറൊക്കെ ആയപ്പോൾ എന്റെ സെലക്ഷൻ പോയ പല സാരികളും ഈ സിനിമയിൽ സുഹാസിനി ഉടുത്ത പോലത്തെ കോട്ടന്റെയോ തിളക്കമില്ലാത്ത പട്ടിന്റെയോ ഒക്കെ സാരികൾ ആണ്. എത്ര കാലം കഴിഞ്ഞാലും ട്രെൻഡ് മാറാത്ത ഫാഷൻ ഐക്കൺ ആണ് ഫാസിൽ എന്നു തോന്നാറുണ്ട്. സിനിമയിലേക്ക് തിരിച്ചു വന്നാൽ, വിവാഹ ശേഷം ഭാര്യ വീട്ടിൽ താമസിക്കുന്ന ഭർത്താവ്, ഭാര്യാ പിതാവ് വെച്ചു നീട്ടുന്ന സ്ത്രീധനം വേണ്ട എന്നു പറയുന്ന മരുമകൻ, സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ ഓർമ്മക്കായി ഒരു ഷാൾ അല്ലാതെ വേറെ ഒന്നും വേണ്ട എന്നു പറയുന്ന മകൾ, വളരെ ഊഷ്മളമായ അച്ഛൻ മകൾ ബന്ധം, ‘അമ്മ മകൻ ബന്ധം, സൗഹൃദങ്ങൾ, ആങ്ങള പെങ്ങൾ ബന്ധം. ആണുങ്ങൾ കൂടെ ഉണ്ടായിട്ടും, കാറോടിച്ചു പോകുന്ന നായിക, കുത്തിത്തീരുപ്പ് ഉണ്ടാക്കാത്ത കുടുംബക്കാർ അങ്ങനെ എന്തെന്തൊക്കെയോ എത്ര നോർമൽ ആയി ആണ് ആ സിനിമയിൽ കാണിച്ചിരിക്കുന്നത്. വിധിയല്ലാതെ മറ്റൊരു വില്ലൻ ഇല്ല ആ സിനിമയിൽ. അങ്ങനത്തെ സാഹചര്യങ്ങളും. മറ്റോരു നെഗറ്റീവും ഇല്ലാത്ത സിനിമ. അന്നത് കണ്ട യാഥാസ്ഥിതികർക്ക് കുരു പൊട്ടി കാണുമോ? സിനിമയല്ലേ എന്നു കരുതി കാണും. പക്ഷെ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ ഒരു ഐഡിയൽ മകൻ, കാമുകൻ, ഭർത്താവ്, മരുമകൻ, അളിയൻ, അച്ഛൻ അങ്ങനെ ഒരു ഉത്തമ പുരുഷനെ ഇതിൽ മമ്മൂട്ടിയുടെ കഥാപാത്രം കോറി ഇട്ടു കാണും. കാരണം ഇതിനു മുന്നേ കണ്ട മമ്മൂട്ടി സിനിമകളും പപ്പയുടെ സ്വന്തം അപ്പൂസിനും ഇതിനും ഇടയിൽ ഇറങ്ങിയ മറ്റു മമ്മൂട്ടി പടങ്ങളും എന്റെ ഉള്ളിൽ ഇല്ല.എന്റെ ചെറുപ്പത്തിൽ, വീട്ടിൽ ഈ സിനിമയുടെ കേസെറ്റുണ്ടായിരുന്നു. എത്ര വട്ടം കണ്ടു കാണും എന്നെനിക്ക് അറിയില്ല. അതിലെ മമ്മൂട്ടിയെ ആയിരിക്കും ഞാൻ ആദ്യമായി ഇഷ്ടപ്പെട്ടത്. മമ്മൂട്ടിയുടെ ഇമോഷണൽ സീനുകൾ അന്നേ ആഴത്തിൽ ഇറങ്ങി കാണും. അതിന്റെ ബാക്കി ആവാം, ഇപ്പോഴും ഒരു സിനിമയിൽ മമ്മൂട്ടിയുടെ ശബ്ദം ഇടറിയാൽ എനിക്ക് കരച്ചില് വരും. വാത്സല്യത്തിലും കൗരവരിലും ഒക്കെ അവസാനം ആവുമ്പോഴേക്ക് ഞാൻ കരഞ്ഞതിന് കണക്കില്ല. കരഞ്ഞു കഴിഞ്ഞു ആലോചിക്കും, ഇത് എത്ര വട്ടം കണ്ടതാ ഇനിയും എന്തിനാ കരയുന്നെ എന്ന്. എന്നാലും കരയും. പപ്പയുടെ സ്വന്തം അപ്പൂസൊന്നും സിനിമ മുഴുവൻ കാണണ്ട. മമ്മൂക്കയും സുരേഷ് ഗോപിയും കൂടെ ഹോസ്പിറ്റലിൽ വെച്ചുള്ള സീനിന്റെ ക്ലിപ്പ് കണ്ടാൽ മതി, അല്ലേൽ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ എന്ന പാട്ട് ഒന്നു കണ്ടാൽ മതി. അതിന്റെ അവസാനം പാട്ട് നിർത്തി മമ്മൂക്ക വിങ്ങി പൊട്ടുകയും ശോഭന തിരികെ പോവുകയും ചെയ്യുന്ന സീനിലൊക്കെ ഞാൻ കരയുന്നത് ഓർത്താൽ എനിക്ക് പിന്നെ ചിരി വരും. എന്നാലും അടുത്ത വട്ടം കാണുമ്പോൾ പിന്നേം കരയും. അക്കാലത്തു ഞാൻ കണ്ട മോഹൻലാൽ സിനിമകൾ ഒക്കെ തമാശ പടങ്ങൾ ആയിരുന്നു. ചിത്രം, അരം പ്ലസ് അരം കിന്നരം, പൂച്ചക്കൊരു മൂക്കുത്തി, കിലുക്കം, യോദ്ധ ഇതൊക്കെയാണ് ഞാൻ വീണ്ടും വീണ്ടും കണ്ടിരുന്ന മോഹൻലാൽ ചിത്രങ്ങൾ. പക്ഷെ അതൊന്നും എന്തോ ഇമോഷണൽ ആയി എന്റെ മനസ്സിൽ കയറിയില്ല. അതു പോലെ തന്നെ അക്കാലത്തെ ഇടി പടങ്ങളും മമ്മൂട്ടിയുടെ പോലീസ് പടങ്ങളും എല്ലാം കാണുന്നു വിടുന്നു അത്രേ ഉണ്ടായിരുന്നുള്ളു.കാലം മാറുമ്പോൾ പലതും മാറും. പക്ഷെ ഏത് കാലത്തു കണ്ടാലും തള്ളി പറയാൻ തോന്നാത്ത ചില സിനിമകളും ഉണ്ടാവും. അങ്ങനെ ഒന്നായി തോന്നിയ ഒരു സിനിമയാണ് ‘ആരണ്യകം’. എപ്പോൾ കണ്ടാലും ഒരു കഥ വായിക്കുന്നത് പോലെ മനോഹരമായി തോന്നുന്ന ഒരു സിനിമ. ഓരോ സിനിമകളും നമ്മൾ കാണുന്ന കാലഘട്ടത്തിന്റെ പ്രഭാവം ആണ് നമ്മളിൽ ഉണ്ടാക്കുക. ഞാനല്ലാതെ ഒരാൾ ഇപ്പറഞ്ഞ സിനിമകൾ കാണുമ്പോൾ, ഈ സിനിമകൾ ഓർക്കുമ്പോൾ ചിലപ്പോൾ വേറെ ഒരു അഭിപ്രായം ആവും ഉണ്ടാവുക. ഓരോരുത്തരും മമ്മൂട്ടി ഫാൻ ആവാനും മോഹൻലാൽ ഫാൻ ആവാനും ഇതുപോലെ കാരണമായ എന്തേലും ഒക്കെ കാണുമായിരിക്കും അല്ലേ?ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന, കാലത്തിനിപ്പുറവും സഞ്ചരിക്കുന്ന കുറെ നല്ല സിനിമകൾ ഉണ്ട് നമുക്ക് മലയാളത്തിൽ എന്നത് ആർക്കും തള്ളി കളയാനാവാത്ത സത്യമല്ലേ. PrevPrevious Articleസൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ആഗസ്റ്റ് 1 റിലീസായിട്ട് ഇന്ന് 33 വർഷം Nextആ മഹത്തായ വരികൾക്കിന്ന് 50 വയസ്Next Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. LATEST ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍ ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ് കൃപാസനത്തിലൂടെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചെന്ന് മലയാളം സീരിയൽ-സിനിമാ താരം അശ്വതി സിനിമാ-സീരിയൽ താരം അശ്വതി ഇപ്പോൾ കൃപാസനം പത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തിലെ “അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ് അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍, “ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഹലോ!, ഇത് ഒരു ഗള്ഫ് സുഹൃത്ത് പറഞ്ഞ അയാളുടെ ജീവിതമാകുന്നു.. ചില പേരുകളില് മാറ്റം വരുത്തുന്നു… സദയം ക്ഷെമിച്ചു സഹകരിക്കുക… വര്ഷങ്ങള്ക്ക് മുന്പ് അപ്പുവിനെ ഗള്ഫില് വച്ചു അറിയാമായിരുന്നെങ്കിലും ഈ ഇടെ ഞങ്ങള് യാധിര്സ്സികമായി മുന്നാറില് വച്ചു വീണ്ടും കണ്ടു മുട്ടി; ഒരാഴ്ചത്തെ മൂന്നാര് താമസത്തിനിടയില് അങ്ങേര എന്റെ മുന്നില് സ്വന്തം മനസ്സ് തുറക്കുയും ഈ അനുഭവം നെറ്റില് പരസ്യം ചെയനമെന്നു അപേക്ഷികയും ചെയ്തു. അതിന് പ്രകാരം തയാറാക്കിയ അങ്ങേരുടെ ജീവിതം വീണ്ടും ഇഷ്ട്ടന് അയച്ചു കൊടുത്തു വേണ്ടുന്ന തിരുത്തലുകള് നടത്തി (ISS) പരസ്സ്യപെടുതാന് അനുമതി തരുകയും ചെയ്തസാഹചരിയതില് ഇത് എന്റെ ISS ID വഴി പരസ്യം ചെയുന്നു…. ഈ സുഹൃത്തിനെ നമുക്ക് അപ്പൂ എന്ന പേരില് തല്ക്കാലം പരിജയപ്പെടാം… അപ്പൂ അനുഭവിച്ചറിഞ്ഞ ജീവിതം..(1) എന്റെ അമ്മയെ എനിക്ക് നല്ല ഓര്മ്മ പോലുമില്ല… ചെറിയമ്മ തന്നെയായിരുന്നു എന്റെമ്മയെന്ന് ഞാനും വിശ്വസിച്ചിരുന്നു.. തിരിച്ചറിവായപ്പോള് അറിഞ്ഞു ഇവര് തന്റെ അമ്മയല്ല.. ചെറിയമ്മയെ സ്വന്തമാക്കാന് അച്ഛന് അമ്മയെ തൊഴിച്ചു കൊന്നതാണ്.. അങ്ങനെ അമ്മയുടെ അനുജത്തി ചരക്കിനെ അച്ചിവീട്ടിലെ കാരിയക്കാരന് അച്ഛന് സ്വന്തമാക്കുകയും ചെയ്തു… അവര്ക്ക് വയറ്റില് മുളക്കുന്നത്വരെ എന്നെ വളരെ സ്നേഹമായിരുന്നു… രണ്ടെണ്ണം ഒറ്റയടിക്ക് പുറത്തേക്കു വന്നപ്പോള് അവര്ക്ക് കാമ പ്രാന്തിളകിയപോലായി… പിന്നെ എല്ലാ കണക്കു തീര്ക്കുന്നത് എന്റെമെലെയാക്കി എന്ന് മാത്രം… അച്ഛന് അവുര്ടെ താളം വിട്ട് പോയിരുന്നില്ലാ. അങ്ങനെ അഞ്ചാം വയസ്സ് മുതല് അനുഭവിച്ചു തുടങ്ങിയതായിരുന്നു ചെറിയമ്മയുടെ പീഡനം… അച്ഛന് വീട്ടില് വരുന്ന ദിവസം ചെറിയമ്മക്ക് ഉത്സവമായിരുന്നു.. മതിമറന്നു പരിസര ബോധം പോലുമില്ലാതെ പകല് സമയങ്ങളില് അവര് ഇണചേരുന്നത് പല തവണ കണ്ടിട്ടുണ്ട്.. ആഗ്രഹാമില്ലഞ്ഞിട്ടല്ല ആ കാമ കൂത്തുകള് നേരില് കണ്ടാസ്വാധിക്കാന് അച്ഛനെ പേടിച്ചു സാധിച്ചിട്ടില്ല… കൂട്ടുകാര് തമ്മില് പങ്കുവകുന്ന കൌമാര സ്വപ്നങ്ങള് ഓരോന്നും ഇങ്ങനെ മനസ്സില് കിടന്നു തിളച്ചു മറിയുമ്പോള് അവര് തന്നെ പറഞ്ഞു തന്നിട്ടുള്ള ചെപ്പടി വിദ്യ പ്രയോഗിച്ചു എല്ലാം മന്സിലോതുക്കി, ചെറിയമ്മയുടെ തുടുത് കൊഴുത് മടക്കുകളുള്ള ആ വയര് എന്റെ ഒരു ബലഹീനത തന്നെയായിരുന്നു.. Pages: 1 2 3 4 5 6 7 8 9 10 11 Akkuaunty kadhakalkambikambikadhakambikadhakalkambikathakambikathakalkambikuttanmalayalam kambikathakalനിഷിദ്ധം
കേരളത്തിലെ ദലിത് സമൂഹം അയ്യൻകാളിയുടെ 155-ആം ജന്മദിനം ആഘോഷിക്കുമ്പോഴും ജാതികളെ അന്യോന്യം വേർതിരിക്കുന്ന ഒരു വലിയ വിടവിന് വ്യാപ്തി ഏറിക്കൊണ്ടിരിക്കുന്നു എന്നതാണു ദുഃഖകരമായ യാഥാർത്ഥ്യം. രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്കിടയിൽ… കേരളത്തിലെ ദലിത് സമൂഹം അയ്യൻകാളിയുടെ 155-ആം ജന്മദിനം ആഘോഷിക്കുമ്പോഴും ജാതികളെ അന്യോന്യം വേർതിരിക്കുന്ന ഒരു വലിയ വിടവിന് വ്യാപ്തി ഏറിക്കൊണ്ടിരിക്കുന്നു എന്നതാണു ദുഃഖകരമായ യാഥാർത്ഥ്യം. രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്കിടയിൽ ഉള്ളതിനെക്കാളും ഏറെക്കുറേ ആഴമേറിയ വിടവാണത്. ജാതി, നിറം, സാമൂഹിക പശ്ചാത്തലം, സാമ്പത്തിക-സാമ്പത്തികേതര മൂലധനങ്ങൾ തുടങ്ങിയവയെല്ലാംകൂടി ഉൾക്കൊള്ളുന്നതാണ് ആ വിടവ്. അതിന്റെ ആഴമെന്നാൽ പൊതു ഇടങ്ങളിൽ നിന്നുള്ള പുറന്തള്ളലുകളോ, രാഷ്ട്രീയമായ ഒഴിവാക്കലുകളോ ആവാം. ഇത്തരം രാഷ്ട്രീയ ഒഴിവാക്കലുകളാണ് കഴിഞ്ഞു പോയ ദിവസങ്ങളിൽ അയ്യങ്കാളി ജയന്തി പ്രമാണിച്ചുള്ള പൊതു അവധി നിർത്തലാക്കിയെന്ന രീതിയിൽ വന്ന വാർത്തകളിൽ കണ്ടത്. പ്രതിഷേധങ്ങളുണ്ടായതിനെ തുടർന്ന് ഒടുവിൽ അത് തിരികെ കൊണ്ടുവന്നു എന്നത് ശരി തന്നെ. ” കൊല്ലുകിൽ കൊല്ലുമാറു വിൽക്കുകിൽ വിൽക്കുമാറു” എന്നെഴുതിയ വരികൾ നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒരു കാലത്തെ അടിമ ജീവിതങ്ങളുടെ ഭീകരത തന്നെയായിരുന്നു. അത്തരം ഒരു ഇടത്തിൽ ചവിട്ടി നിന്നുകൊണ്ടാണു ശ്രീ അയ്യൻകാളി തന്റെ ആദ്യ പോരാട്ടത്തിനായി ഇറങ്ങുന്നത്. അക്കാലത്ത് പൊതുനിരത്തിലൂടെ സഞ്ചരിക്കാൻ അധഃസ്ഥിതർക്ക് അവകാശമില്ലായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം കുറച്ചു ദലിത് യുവാക്കളെ വിളിച്ചു കൂട്ടി അവർക്ക് കായികപരിശീലനം നൽകി. 1898-ൽ ശ്രീ അയ്യൻകാളിയും അനുയായികളും ആറാലുംമുട് ചന്തയിലേക്ക് പൊതുവഴിയിലൂടെ യാത്ര നടത്തി. യാത്ര തടയാൻ സവർണ്ണ പ്രമാണിമാരും അനുചരരും തയ്യാറായി നിന്നു. ഇതിനു മുൻപ് ചന്തയിൽ എത്തണമെങ്കിൽ കാട്ടിലും പള്ളയിലൂടെയുമായിരുന്നു പോകേണ്ടിയിരുന്നത്. അയ്യൻകാളിയുടെ യാത്ര ബാലരാമപുരം ചാലിയതെരുവിൽ എത്തിയപ്പോൾ സവർണ്ണർ അവരെ തടയുകയും അത് രൂക്ഷമായ കൈയ്യാങ്കളിയിലെത്തുകയും ചെയ്തങ്കിലും അദ്ദേഹം പിന്നോട്ട് പോയില്ല. ഈ പ്രക്ഷോഭത്തിന്റെ ആവേശം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും, നാഞ്ചിനാട് പ്രദേശത്ത് ദലിതുകൾ 19-ആം നൂറ്റാണ്ടിൽ തന്നെ സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്തു. വിവിധ ജാതി സമൂഹങ്ങളിൽ നടന്ന ആധുനികവൽക്കരണത്തെ വളരെ നിർണായകമായാണു സഞ്ചാരസ്വാതന്ത്ര്യ പോരാട്ടത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ അയ്യങ്കാളി കണ്ടത്. തുടർന്ന് ജാതി സമൂഹങ്ങളുടെ ഏകീകരണത്തിലേക്കുള്ള പാതയെന്ന നിലയിൽ വിവിധ കീഴാള ജാതി സമൂഹങ്ങളുമായി കൂടി ചേർന്നാണ് സാധുജന പരിപാലന സംഘം ഉണ്ടാകുന്നത്. ഇത്തരം അവകാശ സമരങ്ങളുടെ ഭാഗമായി നാമ്പെടുത്ത ഉണർവ്വുകൾ കീഴ്തട്ടിൽ നിന്നും മുകളിലേക്ക് എന്ന രീതിയിൽ ആയിരുന്നു ഉയർന്നുവന്നത്. അറിവു നേടാനുള്ള സമരം, പണിമുടക്ക് സമരം, വഴിനടക്കൽ സമരം, ഭൂമിക്കായുള്ള സമരം, സംഘടിക്കാനുള്ള സമരം എന്നിങ്ങനെ പൗരബോധത്തിലൂന്നിയ പോരാട്ടങ്ങൾ എഴുതപ്പെടാത്ത ചരിത്രത്തിൽ ആദ്യം രേഖപ്പെടുത്തിയ ആൾ മഹാത്മ അയ്യൻകാളിയായിരുന്നു. ഇത്തരം ചുവടുവെയ്പ്പുകൾ നടന്നത് വിദ്യഭ്യാസമെന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു എന്നു വേണം നമ്മുക്ക് അനുമാനിക്കാൻ. പിന്നീടുള്ള അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രയാണം അതാണു സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പണിമുടക്കു സമരം എന്ന് ചരിത്രം പറയുന്ന സമരത്തിനായി “തങ്ങൾടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭാസം ചെയ്യുവാനും, സംഘടനപരമായ ശക്തിക്കും അവകാശത്തിനും വേണ്ടി” തന്റെ കൂട്ടരോട് സാമൂഹിക പുരോഗതിക്കു വേണ്ടി പടപൊരുതുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആ പ്രക്ഷോഭം കേവലമൊരു പണിമുടക്ക് സമരം മാത്രമായിരുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ അദ്ദേഹം ആലോചിച്ചെടുത്ത ഏറ്റവും രാഷ്ട്രീയപരമായ തീരുമാനമായിരുന്നു പണിമുടക്ക് സമരം എന്നത്. ജോലിസമയത്തിന്റെ ക്ലിപ്തത, ന്യായമായ കൂലി, മനുഷ്യത്വപരമായ പെരുമാറ്റം എനിവയായിരുന്നു സമരത്തിന്റെ മറ്റു ചില പ്രധാന ആവശ്യങ്ങൾ. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ “കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കു”മെന്ന പ്രഖ്യാപനത്തോടെ ആരും പാടത്ത് ഇനി പണിക്കിറങ്ങണ്ട എന്ന് തീരുമാനമായി. നിസ്സാര കുറ്റങ്ങൾക്ക് അയിത്തജാതിക്കാരെ ക്രൂരമായി ശിക്ഷിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, കർഷക തൊഴിലാളികളെ വെറും അടിമകളായി കണക്കാക്കുന്ന രീതി ഉപേക്ഷിക്കുക തുടങ്ങി മറ്റു ചില ആവശ്യങ്ങളും അവരുടേതായി ഉണ്ടായിരുന്നു. പാടത്ത് പണികൾ മുടങ്ങിയപ്പോൾ ജൻമിമാർ പലതരത്തിലും അതിനെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും സംഘടിതമായ ചെറുത്തുനിൽപ്പിനെ തുടർന്ന് ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കർഷക തൊഴിലാളികൾ മുഴുവനും പട്ടിണിയിലായപ്പോൾ അയ്യൻകാളി അതിനും പ്രതിവിധികൾ കണ്ടെത്തി. തീരദേശത്തെ മത്സ്യതൊഴിലാളികളുമായുള്ള സഹകരണത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവർ മത്സ്യബന്ധനത്തിൽ പങ്കാളികളാക്കി. നാൾക്കുനാൾ സങ്കീർണ്ണമായിക്കൊണ്ടിരുന്ന പ്രശ്നം പരിഹരിക്കാനായി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റായിരുന്ന കണ്ടല നാഗൻപിള്ളയേ മധ്യസ്ഥനാക്കി കൊണ്ട് ദിവാൻ നടത്തിയ ചർച്ചകൾക്കൊടുവിൽ അയ്യൻകാളിയുടെയും കൂട്ടരുടെയും ആവശ്യം ന്യായമാണന്ന് കണ്ടെത്തുകയും അവയെല്ലാം അനുവദിക്കേണ്ടതാണന്ന് വിധിക്കുകയും ചെയ്തു. എന്നാൽ ഈ വിധിയിലൂടെ വന്ന അവകാശങ്ങൾ നടപ്പിലാക്കാൻ അധികാരികൾ തയ്യാറകാതെ വന്നതിനാൽ അദ്ദേഹം വെങ്ങാനൂരിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അവിടെ അധ്യാപകനായി ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള എന്നയാളെ ഏർപ്പാടാക്കുകയും ചെയ്തു. ഇതിൽ രോഷം പൂണ്ട സവർണ്ണർ രാത്രി ആ സ്കൂൾ തീവെച്ച് നശിപ്പിച്ചുകളഞ്ഞു. എന്നാൽ പുലരുന്നതിന് മുൻപ് സ്കൂൾ പഴയ രീതിയിലാക്കിയും അധ്യാപകനെ തിരികെ കൊണ്ടുവന്നും അയ്യങ്കാളി തന്റെ നിശ്ചയധാർഡ്യം പ്രദർശമാക്കി. അയ്യൻകാളിയുടെ പ്രതിജ്ഞബദ്ധമായ പ്രവർത്തനങ്ങളുടെ ഫലമായി 1907-ൽ അയിത്തജാതിക്കാർക്കായി സ്കൂൾ പ്രവേശനം അനുവദിച്ചു കൊണ്ട് തീരുമാനമായി. തന്റെ സമുദായത്തിന് ആവശ്യം കേവലം ക്ഷേത്രപ്രവേശനമായിരുന്നില്ലായെന്ന് അയ്യൻകാളിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കൃഷി ചെയ്യാനുളള ഭൂമിയും വിദ്യാഭ്യാസവും അതിലൂടെയുള്ള സ്വാഭിമാനത്തോടെയുള്ള സ്വാതന്ത്ര്യവുമായിരുന്നു ലക്ഷ്യങ്ങൾ. ഇങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എഴുതപ്പെടാത്ത ഒരു സുവർണ്ണ കാലഘട്ടം തന്റെ പോരാട്ടങ്ങൾ കൊണ്ടും അവകാശബോധങ്ങൾ കൊണ്ടും എഴുതി ചേർത്ത മഹനായ അദ്ദേഹത്തെ മഹാത്മ അയ്യൻകാളി എന്നു തന്നെ നൂറുവട്ടം വിളിച്ചാലും കുറഞ്ഞുപോകില്ല. തന്റെ സമുദായത്തിന് 10 ബി.എ ക്കാരെ ആഗ്രഹിച്ച അദ്ദേഹത്തിന് ഇന്ന് തന്റെ സമുദായത്തിലെ കുട്ടികളുടെ ബൗദ്ധികവും വിദ്യഭ്യാസപരവുമായ വളർച്ചയിൽ നിശ്ചയമായും നിർണ്ണായകമായ സ്വാധീനമാണുള്ളത്. ഇന്ന് ദലിത് സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സമുദായികപരമായ രാഷ്ട്രീയ ഐക്യമില്ലായ്മയാണ്. വഴി നടക്കാനുള്ള അവകാശമില്ലാതിരുന്ന ആ കാലഘട്ടത്തിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത കെട്ടിയുറപ്പിച്ച അദ്ദേഹത്തിന്റെ ആ നിശ്ചയദാർഢ്യം ഇന്ന് ദലിത് സമുഹത്തിന് ഇല്ലാത്തതിന്റെ ഫലമാണു ദലിത് സമൂഹത്തിന്റെ രാഷ്ട്രീയ ഐക്യമില്ലായ്മയും ഉണ്ടായിരുന്ന ഐക്യത്തിന്റെ ശിഥിലകരണവും. സമുദായത്തിൽ പത്ത് ബി.എ-ക്കാർക്ക് പകരം ആയിരക്കണക്കിനു ഡോക്ടർമാരും എൻജിനീയർമാരും അക്കാദമിഷ്യന്മാരുമുള്ള ദലിത് സമുദായം ഇന്ന് നേരിടുന്നത് സമുദായ ശിഥിലികരണം തന്നെയാണ്. ആശയങ്ങൾ കൊണ്ടും അറിവുകൾ കൊണ്ടും ഉയർച്ചയിൽ നിൽക്കുന്ന ദലിത് സമുദായത്തെ ഭിന്നിപ്പിച്ച് ഭരിക്കുക, മുന്നോട്ട് പോവുക എന്ന നയത്തിന്റെ പ്രയോഗത്തിൽ സമുദായം തന്നെ പങ്കെടുക്കുന്നുണ്ട്. ആശയങ്ങളിലൂടെയും അറിവുകളിലൂടെയും മറ്റേതൊരു ബൗദ്ധികതയേയും ചോദ്യം ചെയ്യുമ്പോഴും സമുദായപരമായ ഒത്തൊരുമയില്ലായ്മയിൽ പതറി വിഴേണ്ടി വരുന്നു ദലിത് ബൗദ്ധികതയ്ക്ക്. ജാതിക്കുള്ളിലെ ഉപജാതി ബന്ധങ്ങൾക്കതീതമായി ചവിട്ടി നിൽക്കാനും, പൊരുതാനും ഇനിയും ദലിത് സമുദായം മഹാത്മ അയ്യൻകാളിയിലൂടെ തന്നെ ഏറെ മുന്നോട്ട്‌ പോകണ്ടിയിരിക്കുന്നു. അദ്ദേഹത്തെ, അദ്ദേഹത്തിന്റെ ചിത്രങ്ങളെയും ഓർമ്മകളെയും സ്വാർത്ഥതാല്പര്യങ്ങൾക്കായി ഐക്കണുകളാക്കി മാറ്റാൻ ഒരു ഫോട്ടോയിലൂടെയോ ഫോട്ടോ ഷോപ്പിലുടെയോ ശ്രമിക്കുന്ന ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികൾ ദലിത് സമുദായത്തേയും കേവലമൊരു ഫോട്ടോഷോപ്പ് രാഷ്ട്രീയമായി മാറ്റുവാൻ തുടങ്ങിയിരിക്കുന്നുവെന്നത് തിരിച്ചറിയേണ്ടതാണ്. ആ തിരിച്ചറിവുകൾക്കിടയിലാണ് മഹാത്മ അയ്യൻകാളി ഉയർത്തിയ അവകാശ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ അന്തസത്ത പ്രവർത്തിച്ചു തുടങ്ങേണ്ടത്.
അരീക്കോട് ഗവ. ഐ.ടി.ഐ.യിലെ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും (എ.ഐ.സി.ടി.ഇ അംഗീകൃതം) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മതിയായ യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 11ന് രാവിലെ 10.30ന് അരീക്കോട് ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2850238. ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ 17 ന് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും ഉണ്ടായിരിക്കണം) യോഗ്യതയുള്ളവരെ ഗസ്റ്റ് ഇൻസ്ട്രക്ടറായി തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 17 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം 10.30 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2316680. വാക്ക് ഇൻ ഇന്റർവ്യൂ 14ന് ഡാറ്റ എൻട്രി ഓപ്പറേറ്റർ യുഡിഐഡി പ്രൊജക്ടിലേക്ക് മെഡിക്കൽ ഓഫീസർ (യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ), ഡാറ്റ എൻട്രി ഓപ്പറേറ്റർ (യോഗ്യത: ഡിഗ്രി, പിജിഡിസിഎ) എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്താനായി മാർച്ച് 14ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 10 മണിക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുമാണ് ഇന്റർവ്യൂ നടക്കുക. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഐഡി അടക്കമുള്ള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700709.
സഭാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഭയുടെ മുഖം പ്രകാശിതമാക്കുന്നതാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചി: സഭയില്‍ എക്കാലത്തും സംവദനത്തിനും ചര്‍ച്ചകള്‍ക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാര്‍ഗങ്ങളും ഉണ്ടെന്നും സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തില്‍ പ്രകാശിതമാക്കുന്നതാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കേരളാ കാത്തലിക് കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സ്വാഗതം ആശംസിച്ചു. കെസിസി സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ പതിനൊന്നാമത് വാര്‍ഷികയോഗത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2023 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന സിസഡിന്റെ മുഖ്യപ്രമേയമായ സഭയിലെ സിനഡാലിറ്റി എന്ന വിഷയം സംബന്ധിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെസിസിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീമതി ജെസ്സി ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ദിവസങ്ങളില്‍ നടക്കുന്ന കെസിബിസി സമ്മേളനം പരിഗണിക്കേണ്ട സഭാ, സാമുദായിക, സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് പൊതു ചര്‍ച്ചകള്‍ നടന്നു. നിയമപരിഷ്‌കരണകമ്മീഷന്‍ ശുപാര്‍ശചെയ്തിട്ടുള്ള വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ പിന്‍വലിക്കണമെന്നും റവന്യൂ ഭൂമികളും, ജനവാസകേന്ദ്രങ്ങളും ഒഴിവാക്കി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കണമെന്നും, പ്രമേയങ്ങളിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശ്വഹിന്ദ് പരിഷത്ത്, ബംജരഗ്ദള്‍ പ്രവര്‍ത്തകര്‍ സാഗര്‍ രൂപതയിലെ ഗഞ്ച് ബസോദ എം.എം.ബി. മിഷന്‍ സ്റ്റേഷനിലെ സെന്റ് ജോസഫ് സ്‌കൂളില്‍ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതില്‍ കേരള കാത്തലിക് കൗണ്‍സില്‍ അതിയായ ഉത്ക്കണ്ഠയും ഖേദവും രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
വീടുകളിൽ നമ്മൾ അധികം ഒന്നും ഉണ്ടാക്കാത്ത റെസിപ്പിയാണ് ചിക്കൻ കൊണ്ടാട്ടം. ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ചിക്കൻ കൊണ്ടാട്ടമാണ്. അതിന് എന്തൊക്കെ വേണമെന്ന് നോക്കാം. ചിക്കൻ – 1 കി. ലോ, മുളക് പൊടി – … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ചെന്നൈ: ന്യൂസിലാന്റ് എ ടീമിനെ മൂന്നാം മത്സരത്തിലും തകർത്ത് ഇന്ത്യൻ യുവനിര. ആദ്യ രണ്ടു മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയ സഞ്ജുവും കൂട്ടരും മൂന്നാം മത്സരം 106 റൺസിന്റെ ഗംഭീര ജയത്തോടെ സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 284 റൺസെടുത്തപ്പോൾ ന്യൂസിലാന്റ് എ ടീം 39-ാം ഓവറിലെ മൂന്നാമത്തെ പന്തിൽ 178 റൺസിൽ എല്ലാവരും പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ ഡെയ്ൻ ക്ലെവർ 83 റൺസുമായി ശക്തമായി പ്രതിരോധിച്ചെങ്കിലും മറ്റാർക്കും മുപ്പതു റൺസ് പോലും എടുക്കാനായില്ല. ആറ് ബാറ്റർമാർ രണ്ടക്കം തികയ്‌ക്കാതെ പുറത്തായി. നാല് വിക്കറ്റുകൾ വീഴ്‌ത്തിയ രാജ് ബാവയാണ് ന്യൂസിലാന്റിന്റെ തകർച്ച വേഗത്തിലാക്കിയത്. രാഹുൽ ചാഹറും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോൾ ഋഷി ധവാനും രാഹുൽ ത്രിപാഠിയും ഓരോ വിക്കറ്റും നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നിരയിൽ മുന്നിൽ നിന്ന് നയിച്ച നായകൻ സഞ്ജു 54 റൺസ് നേടി ടോപ് സ്‌കോററായി. 68 പന്തിൽ ഒരു ഫോറും രണ്ടു സിക്സറുമടക്കമാണ് സഞ്ജു അർദ്ധസെഞ്ച്വറി നേടിയത്. 50 റൺസോടെ തിലക് വർമ്മയും മധ്യനിരയിൽ അവസാന ഓവറുകളിൽ തകർത്തടിച്ച് 51 റൺസ് നേടിയ ഷാർദ്ദൂൽ ഠാക്കൂറും മികച്ച പിന്തുണയാണ് നൽകിയത്. Tags: india-a won ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ‘ഇതാ ഞങ്ങളുടെ കുട്ടി ദുൽഖർ’; കുഞ്ഞിന് തങ്ങളുടെ ഇഷ്ട താരത്തിന്റെ പേര് ഇട്ട് ശ്രീലങ്കൻ ദമ്പതികൾ; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ Next Post ‘നിരോധനം വേണ്ട, ഒറ്റപ്പെടുത്തൽ മതി; കേരള പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻ ഐ എക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞത്‘: എസ്ഡിപിഐ വിഷയത്തിൽ ജയരാജൻ- M V Jayarajan on SDPI More News from this section 500 സിക്‌സറുകളെന്ന നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ താരം; സിക്‌സറുകളുടെ കരുത്തിൽ രണ്ടാമനായി രോഹിത് ശർമ്മ ക്യാച്ച് എടുക്കുന്നതിനിടെ കരുണരത്നെക്ക് നഷ്ടമായത് മുൻവരിയിലെ 4 പല്ലുകൾ; കാണാം ചോര ചിന്തിയ ക്രിക്കറ്റ് വീഡിയോ- Karunaratne injured during Cricket Match 151 കിലോമീറ്റർ വേഗത്തിൽ നജ്മുൽ ഹുസൈന്റെ കുറ്റി പിഴുത് ഉമ്രാൻ മാലിക്കിന്റെ തീയുണ്ട; ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ (വീഡിയോ)- Umran Malik Lightning Fast Bowling ഇംഗ്ലണ്ടിനോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന് കനത്ത തിരിച്ചടി; ഇന്ത്യ മുന്നോട്ട്; സാദ്ധ്യതകൾ ഇങ്ങനെ- World Test Championship ജയം പിടിച്ചെടുത്ത് മെഹ്ദി ഹസൻ; ആവേശപ്പോരിൽ ബംഗ്ലാദേശ് ജയം ഒരു വിക്കറ്റിന്- Bangladesh defeats India ഷകീബിനെ വായുവിൽ പറന്നു പിടിച്ച് കോഹ്ലി; മുഷ്ഫിഖുറും പുറത്ത്; തിരിച്ചടിച്ച് ഇന്ത്യ (വീഡിയോ)- India Vs Bangladesh Load More Latest News ഭാരതം ലോകത്തെ നയിക്കുമെന്ന് പറഞ്ഞ ഒരു കാലഘട്ടത്തിൽ ചിരിച്ചവർപോലും ഇന്ന് ജി20 മാറ്റത്തിൽ അമ്പരക്കുന്നു: ഡോ. മോഹൻ ഭാഗവത് തോറ്റ് തുന്നംപാടി എഐഎംഐഎം സ്ഥാനാർത്ഥി; പിന്നാലെ ഒവൈസിയുടെ പോസ്റ്ററിന് മുകളിൽ നൃത്തം ചവിട്ട് മുസ്ലീം വോട്ടർമാർ പ്രവാസി ക്ഷേമവും സുരക്ഷയും; അംഗീകാരമില്ലാത്ത തൊഴിൽ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് വി മുരളീധരൻ കോഴിക്കോട് സിനിമ കാണാൻ എത്തിയ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ തൃണമൂൽ പ്രവർത്തകരെ കലാപത്തിന് പ്രേരിപ്പിച്ചു; സാകേത് ഗോഖലെ വീണ്ടും അറസ്റ്റിൽ ഗുജറാത്തിലെ തുടർച്ചയായ ഏഴാം വിജയം; ഒരു തവണ കൂടി ജയിച്ചാൽ ബംഗാളിലെ ഇടത് റെക്കോഡ് ബിജെപി തകർക്കും സസ്പൻസ് ത്രില്ലർ റെഡ് ഷാഡോ വെള്ളിയാഴ്ച തിയറ്ററുകളിൽ സാമ്പത്തികമായി തകർന്ന ശ്രീലങ്ക പിടിച്ചുനിൽക്കാൻ അവസാന ശ്രമത്തിൽ; 2023ലേയ്‌ക്കുള്ള ബജറ്റ് പാർലമെന്റ് അംഗീകരിച്ചു
നമ്മുടെ നാട്ടിലെ ചെറുഗ്രാമങ്ങള്‍ മുതല്‍ വലിയ പട്ടണങ്ങള്‍ വരെയുള്ള സ്ഥലങ്ങളിലെ ഇടവഴികളിലും, റോഡുകളിലും ഉള്ള ചുമരുകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കൂടുതലായി കാണാന്‍ സാധിക്കുന്നത് രണ്ട് തരത്തിലുള്ള പോസ്റ്ററുകളായിരുക്കും. ഒന്ന് മതപരമോ ആത്മീയമോ ആയതും,മറ്റേതു അശ്ലീല ചുവയുള്ള സിനിമാ പോസ്റ്ററുകളോ ആയിരിക്കും. ഖണ്ഡന-മണ്ഡന പോസ്റ്ററുകള്‍,ജമാലിയ-കമാലിയ സ്വലാത്ത് സദസ്സുകള്‍, പ്രാര്‍ഥനാ സമ്മേളനങ്ങള്‍ , ഉറൂസ് മഹോത്സവങ്ങള്‍,തിരുമുടിക്കാഴ്ചകള്‍ ,അഖണ്ഡനാമയജ്ഞങ്ങള്‍ ,ഉദ്ധാരണ കലശങ്ങള്‍,അമ്മ,ശ്രീ,ബാബ ,പള്ളിപ്പെരുന്നാള്‍, രോഗ ശുശ്രൂഷ ,സ്ഥാനാരോഹണ ചടങ്ങുകള്‍ തുടങ്ങി പല പോസ്റ്ററുകള്‍ ഒരു വശത്ത്. അശ്ലീല സിനിമാ പോസ്റ്ററുകള്‍ക്കിടയില്‍ മൂലക്കുരു,അര്‍ശസ് തുടങ്ങി ദാമ്പത്യ -ലൈംഗീക രോഗ ചികിത്സ തുടങ്ങിയവ മറുവശത്തും. ഭക്തിയെ നാം സമര്‍ത്ഥമായി ഒരു വ്യവസായമാക്കി മാറ്റിയിരിക്കുന്നു.അതില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ക്കൊന്നും സ്ഥാനമില്ല.കോടികള്‍...കോടികള്‍ മാത്രം.ഏതൊരു കച്ചവടവും പൊടി പൊടിക്കുന്നത് അതിന്നു ആവശ്യക്കാര്‍ ഉണ്ടാകുമ്പോഴാണ്. അതെ, ഇവിടെയും അത് തന്നെയാണ് നടക്കുന്നത്.മനുഷ്യന്റെ വിമോചനം വിളംബരം ചെയ്തു രംഗത്ത് വന്ന കമ്മ്യുണിസ്റ്റ് പ്രസ്ഥാനം തൊണ്ണൂറുകളില്‍ അതിന്റെ ഈറ്റില്ലമായ റഷ്യയില്‍ തന്നെ തകര്‍ന്നടിഞ്ഞപ്പോള്‍മുതല്‍ ലോകം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്. വിമോചനം സ്വപ്നം മാത്രമായി അവശേഷിച്ചപ്പോള്‍ ആ ശൂന്യത നികത്താന്‍ ആത്മീയമായ തിരിച്ചുപോക്കാണ് എല്ലാവരും തിരഞ്ഞെടുത്തത്.അങ്ങിനെ ആത്മീയതയും അതിന്റെ പേരില്‍ ഭക്തിയും വിപണനം ചെയ്യപ്പെടേണ്ട ഒരു പാശ്ചാത്തലം സൃഷ്ടിക്കപ്പെട്ടു.തൊണ്ണൂറുകള്‍ക്കു ശേഷമാണ് പുതിയ കള്‍ട്ടുകളും,മനുഷ്യ ദൈവങ്ങളും നമ്മുടെ സാമൂഹ്യ പരിസരത്ത് വന്നു തുടങ്ങിയത് എന്ന് സൂക്ഷ്മമായ നിരീക്ഷണം നിങ്ങള്‍ക്ക് പറഞ്ഞു തരും. ഭക്തിയിലും, കാമത്തിലും ആധ്യാത്മികതയുണ്ട്.അത് പോലെ രണ്ടിലും ലഹരിയും ഉണ്ട്.അതിനാല്‍ ഭക്തി വിപണന കേന്ദ്രങ്ങളില്‍ കാണുന്ന നേര്‍ത്ത വെളിച്ചം,സുഗന്ധതോട് കൂടിയ പുക തുടങ്ങിയവ മറ്റൊരു രീതിയില്‍ ഡിം ലൈറ്റ് ആയും,മുല്ലപ്പൂസുഗന്ധമായും നിങ്ങള്‍ക്ക് ബെഡ് റൂമുകളിലും കാണാം.മദ്യം സ്വയം തന്നെ ലഹരിയാണെങ്കിലും അത് വിളമ്പുന്ന ബാറുകളിലും മേല്പറഞ്ഞ നേര്‍ത്ത വെളിച്ചവും,പതിഞ്ഞ സംഗീതവും, പല നിറത്തിലുള്ള പുകകളും തന്നെ നമുക്ക് കാണാനാവുന്നത് വെറും യാദ്രശ്ചികത മാത്രമോ? ഭക്തി മനുഷ്യ മനസ്സിന്റെ തേട്ടമാണ്‌.ലൈംഗീകത ശരീരത്തിന്റെ ആവശ്യവും. മനുഷ്യന്‍ എപ്പോഴും ചൂഷണം ചെയ്യപ്പെടാന്‍ ഏറെ സാധ്യതയും ഇവിടെ തന്നെയാണ്.ഇവ രണ്ടും യഥാവിധി പൂര്‍ത്തീകരിക്കപ്പെട്ടില്ലെങ്കില്‍ കപട ഭക്തിയിയും,കപട ലൈംഗീകതയും സ്രഷ്ടിക്കപ്പെടുന്നു.ഇതു രണ്ടും ചുളിവില്‍ വിറ്റു പണം വാരാന്‍ മറ്റുള്ളവരെ നാം തന്നെ അനുവദിക്കുക എന്നത് എത്ര വലിയ വിഡ്ഢിത്തമാണ്?. ഇനി ലൈംഗീക രോഗ ചികിത്സ എന്നത് ഒട്ടു മിക്കതും ശുദ്ധ തട്ടിപ്പാണ്.മുസ്ലി പവറിന്റെ കാര്യത്തില്‍ നാം അത് കണ്ടതാണല്ലോ ? "ലൈംഗീക സുഖത്തിന്റെ പൂര്‍ണ്ണത" എന്ന ഒരു മിഥ്യാസങ്കല്‍പം ആരോ നമ്മുടെ മനസ്സില്‍ അടിച്ചേല്‍പ്പിച്ചു.നിങ്ങള്‍ക്ക് ഒരിക്കലും ആ പൂര്‍ണതയിലേക്ക് എത്താന്‍ കഴിയില്ലെന്നും അതിനാല്‍ നമ്മുടെ കമ്പനിയുടെ മരുന്നോ അല്ലെങ്കില്‍ നമ്മുടെ ചികിത്സയോ നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും അവര്‍ വരുത്തിതീര്‍ക്കുന്നു.സത്യത്തില്‍ ഓരോരുത്തരുടെ സുഖം അവരവരുടെ മനസ്സില്‍ തന്നെയാണ് ഉള്ളത്. അത് ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യാവതല്ല. ചുരുക്കത്തില്‍ നമ്മുടെ ചുറ്റുവട്ടത്തുള്ള ചുമരുകളിലെ പോസ്റ്ററുകള്‍ നമ്മോടു വിളിച്ചു പറയുന്നത് എന്താണ് ? മലയാളി ആത്മീയവും ലൈംഗീകവുമായ ഒരുതരം ശൂന്യത അനുഭവക്കുന്നു എന്നതാണത്.ഇത് നാം ആരോടും പറഞ്ഞു നടക്കാറില്ലെങ്കിലും നമ്മുടെ മതിലുകളും ചുമരുകളും ഇതൊക്കെ നമ്മോടു തന്നെ പറയുന്നുണ്ട് എന്ന് നാം തിരിച്ചറിയുക. പോസ്റ്റ് ചെയ്തത് Abid Ali ല്‍ 2:03 PM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മാർഗ്ഗദർശിയാണെന്ന് അത്ലറ്റിക്കോ മാഡ്രിഡ് യുവ താരം ജോവോ ഫെലിക്സ്. റൊണാൾഡോ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലൂടെ വലിയ മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ തന്നെ സഹായിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫെലിക്സ്, വലിയ സ്വാധീനമാണ് അദ്ദേഹം തന്നിൽ ചെലുത്തുന്നതെന്നും കഴിഞ്ഞ ദിവസം ഡെയിലി മെയിലിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു. ""ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഞങ്ങൾ പോർച്ചുഗീസ് ടീമിലായിരിക്കുമ്പോൾ, എപ്പോളും അദ്ദേഹം എനിക്കും, എല്ലാ ചെറുപ്പക്കാർക്കും ജോലി, പ്രചോദനം എന്നീ കാര്യത്തിൽ ഉപദേശം നൽകാൻ ശ്രമിക്കാറുണ്ട്." " - ജാവോ ഫെലിക്സ് ചെൽസി താരം മേസൺ മൗണ്ടിനെക്കുറിച്ചും അത്ലറ്റിക്കോ മാഡ്രിഡ് താരം മനസ് തുറന്നു. മൗണ്ട് കളിക്കുന്ന രീതി തനിക്ക് വളരെയധികം ഇഷ്ടമാണെന്നും, അദ്ദേഹത്തെ കാണാൻ ഏറെ നാളായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും സംസാരത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി‌. ""അവൻ (മേസൺ മൗണ്ട്) കളിക്കുന്ന രീതി, പന്ത് നീക്കാൻ ഇഷ്ടപ്പെടുന്ന രീതി, പന്ത് തൊടുന്ന രീതി എന്നിവയെല്ലാം എനിക്ക് എനിക്കിഷ്ടമാണ്. മൂന്നോ, നാലോ വർഷം മുൻപ് ബെൻഫിക്കയിൽ ക്രിസ് വില്ലോക്കിനൊപ്പം ഞാൻ കളിച്ചിരുന്നു. എന്നെപ്പോലെയുള്ള ഒരു കളിക്കാരൻ ചെൽസിക്കുണ്ടെന്നും അത് മേസൺ മൗണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ചെൽസിക്കായി കളിച്ചു, അദ്ദേഹം കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. പ്രീമിയർ ലീഗിൽ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ ക്രിസ് അദ്ദേഹത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. അതിനാൽ ഞാൻ അവനെ കാണാൻ കാത്തിരിക്കുകയായിരുന്നു." " - ജാവോ ഫെലിക്സ്. ?Joao Felix ??: "Cristiano ?? is a big influence for me, when we are with the national team, he always tries to give me and all of the young guys advice about work, motivation, everything." #AtleticoMadrid #Ronaldo pic.twitter.com/4km4gIApNd
നിങ്ങൾ ഇന്ത്യൻ വിവാഹങ്ങളിൽ ഓർക്കുമ്പോൾ, ഒരുപക്ഷേ നിങ്ങൾ കലാലയ സാരി ഡിസൈനുകൾ ചിന്തിക്കുക ഒരുപക്ഷേ ശരിക്കും ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ .ആണവക്കരാറിനെക്കുറിച്ച്. വലിയ തെറ്റ്. മോശമാക്കാനും കഴിയും നിങ്ങളുടെ വിവാഹദിനത്തിൽ മനഃസംതൃപ്തിയോട് സാരി ഒരു അക്സസറി ഉണ്ടായിരുന്നു എങ്കിൽ, അത് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ആണ്. പരമ്പരാഗത ബ്ലൗസും ഡിസൈനുകൾ അണി നിന്ന് നിങ്ങൾക്ക് ഒപ്പം ഡിസൈനർ ബ്ലൗസും പാറ്റേണുകൾ നിങ്ങളുടെ രീതിയിൽ ഘടകഗ്രൂപ്പുകൾ സാന്മാർഗികവും ഒരു തെറ്റായ നീക്കം. നിങ്ങളുടെ വിവാഹത്തിന് തെറ്റായ സവ്ർഗീയ ബ്ലൗസും എത്തിപ്പെടും എന്ത് സംഭവിക്കും ചിന്തിക്കുകയായിരുന്നു? നിങ്ങളുടെ ബ്ലൗസ് പൂർണ്ണമായും നിങ്ങൾ ഒരു നീണ്ട സ്ലീവ് ബ്ലൗസും ഇല്ലാതെ തണുത്ത ആണ് കരുതി കാരണം നിങ്ങളുടെ .ഉമര് ന് മനോഹരമായ അതരച്ചു മൂടുന്നു. വിശുദ്ധ തീ മുന്നിൽ മൂന്നു മണിക്കൂർ ഇരിക്കുന്നതു സമയത്ത് നിങ്ങൾ ഒരുപക്ഷേ സ്വയം ജീവനോടെ കനത്ത ബ്ലൗസും മെറ്റീരിയൽ പാചകം ചെയ്യുന്നു. നിങ്ങൾ തന്നെ തൊലി-ഇറുകിയ ഡിസൈൻ സത്യമേ നിങ്ങൾ വരന്റെയും ഒരു അണിയിക്കും ഇട്ടു നിങ്ങളുടെ ആയുധങ്ങൾ ഉയർത്തി അനുവദിക്കുന്നില്ല മനസ്സിലായി. ബ്ലൗസ് ഡിസൈൻ ഒരു ശരിയായ ചോയ്സ് കൂടി, മണവാട്ടി തന്റെ ശൈലി പ്രസ്താവന ഒരു രാജകുമാരി പോലെ നോക്കാൻ കഴിയും. ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ – ശരിയായ എന്നെ എന്താണ്? നിങ്ങളുടെ കല്യാണം സാരി ശരിയായ സവ്ർഗീയ ബ്ലൗസും തിരഞ്ഞെടുക്കുക, നിങ്ങൾ നന്നായി ആസൂത്രണം ചെയ്യണം ഓരോ, വലത് മെറ്റീരിയൽ നിന്ന് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈൻ എല്ലാ തലങ്ങളിലും, ശൈലി, നിറം, ഒപ്പം സ്റ്റിച്ചിംഗ് ശൈലി. ഇവിടെ നിങ്ങളുടെ വിവാഹദിനത്തിൽ ശരിയായ സവ്ർഗീയ ബ്ലൗസും ഡിസൈൻ തിരഞ്ഞെടുക്കുന്നതിന് മൂന്നു ഘട്ടങ്ങളുള്ള പ്രക്രിയയാണ്. ഘട്ടം 1: ശരിയായ ബ്ലൗസും വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് വിവാഹ കാലങ്ങളും ബ്ലൗസും മെറ്റീരിയൽ ചോയ്സ് അനുശാസിക്കുന്ന. ശീതകാലത്ത്, മെറ്റീരിയൽ വേനൽക്കാലത്ത് അത് ശ്വസിക്കുന്ന അല്ലെങ്കിൽ എയർ രക്തചംക്രമണം അനുവദിക്കേണ്ടതുണ്ട് അതേസമയം ചൊസിനെഷ് നൽകാൻ ചൂട് ആവശ്യമാണ്. കൂടാതെ, ഹിന്ദു കല്യാണ കാര്യത്തിൽ, നിങ്ങളുടെ കല്യാണം ബ്ലൗസും വിശുദ്ധ തീ ഉയർന്ന താപനില വെച്ചുപൊറുപ്പിക്കില്ല നിരവധി ആചാരങ്ങളുടെ പറഞ്ഞോണ്ടാണ് തുഗ്സ് പ്രതിയോഗിയായി വേണം നിങ്ങൾ മൂപ്പന്മാരുടെ മുമ്പിൽ പ്രണാമം പോലുള്ള കടന്നുപോകേണ്ട ചെയ്യും, നിങ്ങളുടെ ബന്ധുക്കൾ നിങ്ങൾ വഴി പോകാൻ ആഗ്രഹിക്കുന്ന വേണ്ടി അടയാളത്താലികളെയും ചില ഭ്രാന്തൻ വിവാഹ ഗെയിമുകൾ കൈമാറുന്ന. ബനരസി കട്ടിയുള്ളതുമായ, ച്രെപെ, ഇടനെഞ്ചിലെവിടെയോ, സിൽക്ക് വെൽവെറ്റ്, വല പോലും ഈടെ ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ വേണ്ടി ജനകീയമാണ്. ഒരു ശൈത്യകാലത്ത് വിവാഹത്തിന്, ബനരസി കട്ടിയുള്ളതുമായ, പട്ട്, വെൽവെറ്റ് ആൻഡ് ഈടെ അനുയോജ്യമായ ചോയ്സുകളല്ല. മറുവശത്ത്, ഒരു വേനൽക്കാലത്ത് വിവാഹത്തിന്, ച്രെപെ, ഇടനെഞ്ചിലെവിടെയോ, സൈക്കിളില് ഈടെ ഡിസൈനർ ബ്ലൗസുകളുടെ വേണ്ടി മികച്ച പന്തയം ആകുന്നു. ഘട്ടം 2: ബ്ലൗസും നിറം ബ്ലൗസും ഭൗതിക ആകണം ശേഷം, അടുത്ത ഘട്ടത്തിലേക്കു ഡിസൈനർ ബ്ലൗസും നിറം തീരുമാനിക്കാൻ ആണ്. എബൌട്ട്, ബ്ലൗസും നിറം സാരി ഉയർത്തിക്കാട്ടാൻ ഇന്ത്യൻ കല്യാണ സാധാരണ എന്ന് കനത്ത ആഭരണങ്ങൾ നന്നായി പ്രവർത്തിക്കാൻ വേണം. നിങ്ങൾ സാരി ഒരേ നിറം ബ്ലൗസ് ഒരു പൂർണ്ണമായി യോജിക്കുന്ന ലുക്ക് പോകാൻ തിരഞ്ഞെടുക്കാം. പകരമായി, നിങ്ങൾ കേസ് സാരി വേണ്ടി വ്യത്യസ്ഥമാക്കുന്നു നിറങ്ങൾ തിരഞ്ഞെടുക്കാം. ഉപയോഗിക്കാൻ ഓർക്കുക നിറം വീൽ നിങ്ങളുടെ കലാലയ സാരി നന്നായി പ്രവർത്തിക്കുന്ന വ്യത്യസ്ഥമാക്കുന്നു ബ്ലൗസും നിറം തിരഞ്ഞെടുക്കാൻ. ചെന്നൈ സിൽക്സ് വഴി പരമ്പരാഗത ചുവന്ന സവ്ർഗീയ സാരി എന്ന, പൊൻ ൽ ബ്ലൗസുകളുടെ പുരോഗമിക്കുക കഴിഞ്ഞില്ല, ഒരു വ്യത്യസ്ഥമാക്കുന്നു കാഴ്ചയ്ക്കായി പച്ചയും മഞ്ഞയും നിറങ്ങൾ. അതേസമയം,, പിങ്ക് സാരി വേണ്ടി, മഞ്ഞ, ഓറഞ്ച് ഷേഡുകൾ, നിങ്ങൾ രക്താംബരവും ബ്ലൗസുകളുടെ ലഭിക്കും, ചുവപ്പ്, പിങ്ക് ഷേഡുകൾ, യഥാക്രമം. ഘട്ടം 3: നിങ്ങളുടെ ശരീരം തരം പാടുള്ളതല്ല ബ്ലൗസ് ഇന്ത്യൻ വേഷവിധാനങ്ങൾ ഫോക്കസ് മണവാട്ടി എത്ര അവൾ സ്വയം വഹിച്ചു ആണ്. അവളുടെ ഭാരം എല്ലാ അതിഥികൾക്ക് ശ്രദ്ധ ഒരു ഉറവിടം. അതുപോലെ, നിങ്ങൾ ഒരു പ്ലസ് വലിപ്പമുള്ള വധു അല്ലെങ്കിൽ ഒരു സ്ലിം അല്ലെങ്കിൽ നല്ല ടിപി മണവാട്ടി എങ്കിൽ സ്ലിം അരയ്ക്കു കാണിക്കാൻ എങ്കിൽ ബ്ലൗസും എന്ന ഫിറ്റ് ഫ്ലബ് മറച്ചു വേണം. ഒരു പ്ലസ് സൈസ് ഫിറ്റ് വേണ്ടി, ബ്ലൗസും ഡിസൈൻ ഫ്ലബ്ബ്യ് ആയുധങ്ങൾ / വിശാലമായ തോളിൽ മറ്റ് പ്രശ്നം പ്രദേശങ്ങൾ മറവു ചെയ്യേണ്ടത്. ബൊഅത്നെച്ക് ആകൃതിയിലുള്ള ബ്ലൗസുകളുടെ ഒരു പ്ലസ്-വലുപ്പമേറിയ ഒരു നല്ല ബെറ്റ് ആണ്. HouseOfBlouse.com വഴി ഒരു ഇടത്തരം വലുപ്പമുള്ള ഫിറ്റ് വേണ്ടി, മണവാട്ടി യു ആകൃതിയിലുള്ള ബ്ലൗസുകളുടെ തമ്മിൽ തിരഞ്ഞെടുക്കുക, രാജകുമാരി-കട്ട് സ്ക്വയർ കഴുത്തു ബ്ലൗസുകളുടെ (താഴെ കാണിച്ചിരിക്കുന്നത് പോലെ). വഴി ച്രഫ്ത്സ്വില്ല ഒരു സ്ലിം-ഫിറ്റ് വേണ്ടി, തിരഞ്ഞെടുക്കാൻ ഓപ്ഷനുകൾ ഒരു പാരഗ്രാഫ് ഉണ്ട്. കയറുണ്ടായിരിക്കും-കഴുത്തു, ഓഫ്-തോളിൽ, ബ്ലൗസുകളുടെ പോലും ലിഫ്റ്റിംഗ് പുതിയവ ക്നൊത്തെദ്! ച്രന് ന്റെ ചിക്കാഗോ വിവാഹ ഫോട്ടോഗ്രാഫി വഴി സൌത്ത് ഇന്ത്യൻ വിവാഹവസ്ത്ര ബ്ലൗസ് ഡിസൈനുകൾ പരമ്പരാഗത സൌത്ത് ഇന്ത്യൻ വിവാഹങ്ങളിൽ എല്ലായ്പ്പോഴും വിവാഹ ഒരു സാരി ധരിക്കാൻ മണവാട്ടി ആവശ്യമായ വസ്തുത കണക്കിലെടുത്ത്, സൌത്ത് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ തീർച്ചയായും ദക്ഷിണേന്ത്യയിലെ മനഃസംതൃപ്തിയോട് വസ്ത്രധാരണം ഒരു കീ ഘടകം രൂപം. ഇന്ത്യൻ വിവാഹ സാരികൾ കുറിച്ച് എല്ലാം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സൌത്ത് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ സാധാരണയായി സാരി അതിരുകൾക്കുള്ളിൽ അതിന്റെ ശ്രേഷ്ഠത ചോയ്സായി പൊൻ ഛായ ഉണ്ട്, ബ്ലൗസുകളുടെ പോലും ത്രെഡ് എംബ്രോയിഡറി. ഇവിടെ 10 നിങ്ങളുടെ വിവാഹത്തിന് പരിഗണിക്കണം റൊബോട്ടുകൾ സൗത്ത് ഇന്ത്യൻ സവ്ർഗീയ കല്യാണം ബ്ലൗസും ഡിസൈനുകളും ശൈലികൾ. 1. കുന്ദൻ പ്രവൃത്തി ബ്ലൗസും വഴി G3fashions.in കലാലയ ബ്ലൗസും എംബ്രോയിഡറി രൂപകല്പനകൾ കുന്ദൻ ശൈലി, മൾട്ടി-ഹുഎദ് കല്ലുകൊണ്ടു, സ്വന്തം ഫാൻ ആരാധകരുണ്ടാകുന്നത് ഏറ്റവും പ്രശസ്തമായ ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ ഒന്നാണ്. കനത്ത കല്ലു വിശദാംശങ്ങളോടെ കൂടെ കുന്ദൻ പ്രവൃത്തി ബ്ലൗസ് ഒരു മനഃസംതൃപ്തിയോട് ബ്ലൗസ് ഒരു വലിയ നിര തന്നെ. ഡിസൈൻ ഈ ഫോം ഉത്ഭവിച്ചത് ഇപ്പോൾ പോലും തുണിത്തരങ്ങൾ ഒരു സ്ഥലം കണ്ടെത്തി ആഭരണങ്ങൾ ഒരു ഡിസൈൻ ശൈലി പോലെ. ശരീരത്തിൽ കെട്ടിടസമുച്ചയത്തിന്റെ എല്ലാത്തരം അനുയോജ്യമായ ഒപ്പം വിവാഹസൽക്കാരം മികച്ച ചോയ്സ് ആണ്. കൂടാതെ, അത് അവർ ഒരു രക്ഷയുമില്ല കാഴ്ചയ്ക്കായി ലളിതമായ ഇടനെഞ്ചിലെവിടെയോ സാരികൾ നന്മ പോലെ കല്യാണം വീണ്ടും ഉപയോഗിക്കാൻ കഴിയും. 2. മുറിക്കുക സൃഷ്ടി ബ്ലൗസും ശൊപ്ജ്തെര്സ് വഴി ചുത്വൊര്ക് ബ്ലൗസ് ജ്വേല്ലരി / സ്ലിം ഫ്രെയിം വധുക്കളെ ഉത്തമമാണ്. പ്ലസ്-വലിപ്പത്തിലുള്ള വധുക്കളെ ചുത്വൊര്ക് ബ്ലൗസും ഒഴിവാക്കണം, ചുത്വൊര്ക് തൊലി തുറന്നുകാട്ടുന്നു പ്രത്യേകിച്ചും. ചുത്വൊര്ക് ബ്ലൗസും കലാലയ സാരി എന്ന വ്യത്യസ്ഥമാക്കുന്നു ഷേഡുകൾ മികച്ച പ്രവർത്തിക്കുന്നു. എല്ലാ നിറങ്ങൾ സാരി വരെ ചാരുത ഒരു തലോടൽ ചേർക്കുന്നു ഹൈലൈറ്റുകളും. ചുത്വൊര്ക് ബ്ലൗസും അറ്റങ്ങൾ പരിമിതപ്പെടുത്താത്തതുമായ നിങ്ങളുടെ രുചി അല്ലെങ്കിൽ വില പോയിന്റ് അനുസരിച്ച് ബ്ലൗസും മുഴുവൻ പിൻഭാഗത്ത് ഏറ്റെടുക്കാൻ കഴിയും കഴിയും. ചുത്വൊര്ക് ശൈലി പോലുള്ള കാഞ്ചീപുരം സാരി പ്രശസ്തമായ സൗത്ത് ഇന്ത്യൻ മനഃസംതൃപ്തിയോട് സാരി കണ്ടെത്തുന്ന ആ പണികൾ സാരി അതിരുകൾ പൊരുത്തപ്പെട്ടു കഴിയും. ചെത്തിയ സൃഷ്ടി രീതി 14 നൂറ്റാണ്ടിൽ ഇറ്റലി ഉദ്ഭവിച്ച അറിയാമോ? അതിനെക്കുറിച്ച് വായിക്കുക ഇവിടെ. 3. പഫ് ഷർട്ടിന്റെ ബ്ലൗസും Kapilganeshphotography.blogspot.com വഴി ഒരു പൊൻ അതിർനാടും ശുഭ്രവസ്ത്രം പഫ് ഷർട്ടിന്റെ തീർച്ചയായും മനഃസംതൃപ്തിയോട് സാരി ഒരു പഴയ ലോക ചാം ചേർക്കുകയും ഈ ഡിസൈൻ ശൈലി ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ ഇടയിൽ സ്വന്തം പ്രത്യേക സ്ഥലം ഉണ്ട്. അവർ ശൈലികളുടെ ഒരു വ്യത്യസ്ത വരും – അടിസ്ഥാന പഫ് ഷർട്ടിന്റെ, ബോർഡർ ഉള്ള പഫ് സ്ലീവ്, കൈമുട്ട് നീളം അല്ലെങ്കിൽ മുഴുനീള കൈകൊണ്ടു പഫ് സ്ലീവ്. നിങ്ങൾക്ക് പഫ് ഉത്ഭവത്തിനു അതിർത്തികൾ അലങ്കരിച്ച കഴിയും സിൽക്ക് റിബൺ എംബ്രോയിഡറി ചേർത്തു ചാരുത വേണ്ടി. നിങ്ങൾ സാഹസിക എങ്കിൽ നിങ്ങൾ നിങ്ങളുടെ കട്ടിയുള്ളതുമായ ബ്ലൗസും കൊണ്ട് തുന്നിക്കെട്ടി ലിഫ്റ്റിംഗ് പഫ് സ്ലീവ് പോയി നിങ്ങളുടെ കന്ജിവരമ് അല്ലെങ്കിൽ ബനാറസ് സിൽക്ക് സാരി, അത് കൊണ്ട് കഴിയും. 4. പട്ടുടയാട ബ്ലൗസും കൈമുട്ട് പാർട്ടി പീപ്പിൾസ് സിൽക്സ് വഴി സൌത്ത് ഇന്ത്യൻ കല്യാണം ബ്ലൗസും ഡിസൈനുകൾ ഇടയിൽ, എല്ലാ ശരീരം തരം വധുക്കളെ അനുയോജ്യമായ പോലെ മറയും കൈമുട്ട് കൊണ്ട് മനഃസംതൃപ്തിയോട് ബ്ലൗസ് പ്രാധാന്യം ഒരു പ്രത്യേക സ്ഥലം താങ്ങി. തടവുകയും എല്ലാ വഴി ആകർഷണീയമായ ബ്ലൗസും സൂക്ഷിക്കുന്നു വർദ്ധിപ്പിക്കുകയും മുഴുവൻ സവ്ർഗീയ സംഘടന എന്ന തിളക്കവും ചേർക്കുന്ന ഒരു മനഃസംതൃപ്തിയോട് .പിെ എംബ്രോയിഡറി ഉപയോഗിച്ച്. നിങ്ങൾ കംഥ പോലുള്ള എംബ്രൊഇദെരിഎസ് ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുക്കാം, ജര്ദൊസി അല്ലെങ്കിൽ അഅരി നിങ്ങളുടെ രൂപം സമ്പന്നമാക്കുന്നതിന് ജോലി. നിങ്ങൾ എംബ്രോയിഡറി വിവിധ ശൈലികൾ വായിച്ചു കഴിയും ഇവിടെ. വെറും കലാലയ സാരി നിങ്ങൾ എംബ്രോയിഡറി കൈമുട്ട് വരെ നീളുന്ന ഒരു ബ്ലൗസും തിരഞ്ഞെടുക്കുമ്പോൾ ഡിസൈൻ അല്ലെങ്കിൽ പാറ്റേണുകൾ കണക്കിലെടുത്ത് വളരെ കനത്ത അല്ല ഉറപ്പുവരുത്തുക. 5. ചുറ്റും വീണ്ടും ബ്ലൗസും മുറിച്ചെടുത്തു വഴി Natexoh.tumblr.com ചുറ്റും വീണ്ടും മുറിച്ച് മനഃസംതൃപ്തിയോട് ബ്ലൗസുകളുടെ വീണ്ടും ഭാഗം ഒരു സർക്കിളിൽ ആകൃതിയിൽ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. മുറിച്ച് ഭാഗം അതിരുകൾ കുന്ദൻ ൽ പണികൾ എംബ്രോയിഡറി അലങ്കരിച്ച ചെയ്യുന്നു, ജര്ദൊജി അഥവാ മഗ്ഗമ് ഒരു ശുഭ്രവസ്ത്രം കാഴ്ചയ്ക്കായി ശൈലികൾ. മറ്റൊരു ഓപ്ഷൻ കല്ലാശാരിമാർ കരുതുന്നു തന്നെ പോലെ മാത്രമല്ല സ്ഥലത്തു ബ്ലൗസും സഹായിക്കുന്നു അത് ബ്ലൗസും സൗന്ദര്യം ചേർക്കുന്ന ബ്ലൗസും ഇന്നലെ വീണ്ടും. 6. കലാപരമായ സ്ലീവ് വിവാഹ ബ്ലൗസും വഴി പങ്കിടുക ശൈലിയും കലാലയ ബ്ലൗസും ഷർട്ടിന്റെ നീളം ബ്ലൗസും മൊത്തത്തിലുള്ള രൂപം ഒരു അഗാധമായ പ്രഭാവം കഴിയും. കലയുടെ ടച്ച് ഉപയോഗിച്ച് അസമമായ സ്ലീവ് തുടുത്ത് മണവാട്ടി വേറിട്ടതാക്കും! ഷർട്ടിന്റെ ലീനിയർ അതിർത്തി കൊണ്ട് സാധാരണ സ്ലീവ് അല്ല. പകരം, അവർ അസമമായ അവ ഡിസൈൻ വളഞ്ഞ മാതൃക പിന്തുടരുക. നിങ്ങൾ ഒരു കലാപരമായ രീതിയിൽ ഒരു അലങ്കരിച്ചിട്ടുണ്ട് മയിൽ വാൽ നിങ്ങളുടെ ഷർട്ടിന്റെ ന് മറയും കൂടാതെ അലങ്കരിച്ചിട്ടുണ്ട് വാലിൽ ഷർട്ടിന്റെ അനുബന്ധഘടകങ്ങളെ അതിർ കഴിയും. അല്ലെങ്കിൽ ഒരു പൂവ് ഡിസൈൻ ഫുൾസ്ലീവ് ന് മറയും കഴിയും ഓരോ ഓരോ ഇതള് മെച്ചപ്പെടുത്തിയ ഭംഗി ഫുൾസ്ലീവ് ഔട്ട് കൊത്തുചിത്രമുള്ള കഴിയും. 7. ഗോൾഡ് ത്രെഡ് മഗ്ഗമ് എംബ്രോയിഡറി സൃഷ്ടി ബ്ലൗസും വഴി പങ്കിടുക സ്വർണം ത്രെഡുകൾ കൂടെ മഗ്ഗമ് എംബ്രോയിഡറി സൃഷ്ടി കല്യാണം ബ്ലൗസും മനോഹരമാക്കുകയും തീർച്ചയായും ഒരു സൗത്ത് ഇന്ത്യൻ സവ്ർഗീയ ബ്ലൗസ് പരിഗണിച്ച് രൂപയുടെ ഒരു ഓപ്ഷൻ ആണ് കഴിയും. പണികൾ പാറ്റേണുകൾ ഡിസൈനുകളും മഗ്ഗമ് എന്ന ഒരു ഫ്രെയിം ഉപയോഗിച്ച് തുണികൊണ്ടുള്ള നീട്ടിക്കൊണ്ട് ഉൾപ്പെടുന്ന രീതി എംബ്രൊഇദെരിന്ഗ് എന്ന സ്കൂൾ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്നു. ഇത് മഗ്ഗമ് ശൈലി എംബ്രോയിഡറി മുഗൾ ചക്രവർത്തിമാരുടെ അദ്ദെഹത്തിനുണ്ടായി വിശ്വസിക്കപ്പെടുന്നു. സൌത്ത് ഇന്ത്യൻ വിവാഹ മേക്കപ്പ് നമ്മുടെ സമഗ്രമായ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 8. തഷെല്സ് ഉപയോഗിച്ച് ഷർട്ടിന്റെ Blousedesign.co.in വഴി മണവാട്ടി തന്റെ വിവാഹത്തിന് ഒരു വ്യത്യസ്ത കാഴ്ച സൃഷ്ടിക്കാൻ താൽപ്പര്യപ്പെടുന്നു എങ്കിൽ അവൾ തീർച്ചയായും തഷെല്സ് കൂടെ ബ്ലൗസും ഷർട്ടിന്റെ തിരഞ്ഞെടുക്കാം വേണം. തഷെല്സ് സാധാരണയായി ബ്ലൗസും വസ്തുക്കൾ വിപുലീകരണമായി വരുത്തുമ്പോൾ. നിങ്ങളുടെ കല്യാണം ബ്ലൗസ്, നിങ്ങൾ അവയിൽ കല്ലോ മുത്തുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട് തഷെല്സ് ഉപയോഗിച്ച് മാറ്റാവുന്നതാണ്. നിങ്ങൾ ഇതിനകം തൊങ്ങല് കൂടാതെ നിങ്ങളുടെ സൗത്ത് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾ കഴിഞ്ഞില്ല പ്രത്യേകമായി തഷെല്സ് വാങ്ങാൻ തുടർന്ന് നിങ്ങളുടെ ബ്ലൗസും അവരെ ചേർക്കുക! തഷെല്സ് എന്ന സൌമ്യമായി ഉലയുന്ന തീർച്ചയായും നിങ്ങളുടെ സവ്ർഗീയ സംഘടന വരെ ചാം ചേർക്കുന്നു. 9. കനത്ത എംബ്രോയിഡറി സൃഷ്ടി ബ്ലൗസും വഴി Ezwed.in നിങ്ങളുടെ കലാലയ സംഘടന വരെ എന്റെഹൃദയത്തില് ക്ലാസ് ഒരു തലോടൽ ചെയ്യണമെന്ന് നിങ്ങൾ ഭൗതികമായി വിചിത്രവസ്ത്രവും മനഃസംതൃപ്തിയോട് ബ്ലൗസ് ചെന്നു. ഇത് സാരി ശരീരത്തിൽ ഒരു ബോർഡർ ഉള്ള മനഃസംതൃപ്തിയോട് സാരി ചില കൊണ്ട് നന്നായി പോകുന്നു. കനത്ത വിചിത്രവസ്ത്രവും ബ്ലൗസും റിസപ്ഷനുകൾ മറ്റ് പോസ്റ്റ്-വിവാഹ കക്ഷികളും നല്ലത് ഇണങ്ങുക. കൂടാതെ, കല്യാണം ബ്ലൗസും എംബ്രോയിഡറി ഡിസൈനുകൾ ഒന്നുകിൽ വ്യത്യസ്ഥമാക്കുന്നു നിറങ്ങൾ അല്ലെങ്കിൽ യഥാർത്ഥ തണലുകളിൽ കഴിയും, കല്യാണം സാരി ലെ കൂടിയിരിക്കുന്ന. നിങ്ങൾ .പിെ പട്ടുടയാട പരിഹരിച്ചേനേ വിവിധ ശൈലികൾ അത്തരം അഅരി സൃഷ്ടി പോലെ, ജര്ദൊസി പ്രവൃത്തി അല്ലെങ്കിൽ പോലും കണ്ണാടി സൃഷ്ടി. കൂടാതെ, മറയും ബ്ലൗസുകളുടെ പുറമേ വീണ്ടും ഉപയോഗിച്ച പ്ലെയിൻ ഇടനെഞ്ചിലെവിടെയോ ആൻഡ് ച്രെപെ സാരികൾ ഒരു ബ്ലൗസും ആയി കഴിയും, പിന്നീട്. 10. കേരള കലാലയ ബ്ലൗസും ഡിസൈനുകൾ കേരള ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ക്രിസ്ത്യാനികളെയും ഒരു നല്ല മിക്സ് ഉണ്ട്, ഹിന്ദുക്കളും മുസ്ലിങ്ങളും. ഈ മതങ്ങളുടെ എല്ലാ സ്വന്തം വിവാഹ സംസ്കാരങ്ങൾ ഉണ്ടായിരിക്കും, പാരമ്പര്യം, ഒപ്പം മനഃസംതൃപ്തിയോട് വസ്ത്രങ്ങൾ. ക്രിസ്തീയ കേരള വധുവായി ഏറ്റവും പലപ്പോഴും വ്യത്യസ്തമായ, അവർ മൂടുപടം വ്യത്യസ്ത തരം ഒരു പള്ളി കല്യാണം തിരഞ്ഞെടുക്കാം. അതുകൊണ്ട്, നിമിഷം സൗന്ദര്യം നിന്ന് മനസോടെ മോഷ്ടിക്കാൻ പോലെ മനഃസംതൃപ്തിയോട് ബ്ലൗസും വളരെ ജജ്ജ്യ് അല്ലെങ്കിൽ ബ്ലിന്ഗ്യ് പാടില്ല. ക്രിസ്ത്യൻ കേരള ബ്ലൗസും വഴി പങ്കിടുക ലളിതമായ എങ്കിലും ത്ത പൊതുവായി, മനഃസംതൃപ്തിയോട് ബ്ലൗസുകളുടെ മുഷിഞ്ഞ സ്വർണം അതിരുകൾ ലളിതമായ ത്രെഡ് എംബ്രോയിഡറി വെളുത്ത ദന്തഭവനങ്ങൾ ഷെയ്ഡുകളിൽ ആകുന്നു. കേരളത്തിൽ ഹിന്ദു വധുക്കളെ സിൽക്ക് തിരഞ്ഞെടുക്കാം കസവുതട്ട'മാണ് സാരികൾ, സാധാരണ പൊൻ അതിരുകളിലും വെളുത്ത / ആനക്കൊമ്പ് ആയ. ഇത് കസവുതട്ട'മാണ് സാരികൾ ഒരുപക്ഷേ ബുദ്ധ കാലഘട്ടത്തിലെ ചുറ്റും ഉത്ഭവിച്ചത് വിശ്വസിക്കപ്പെടുന്നു! ഗോൾഡ് അതിർത്തികളായുള്ള ബ്ലൗസും വഴി പങ്കിടുക പരമ്പരാഗത കസവുതട്ട'മാണ് സാരി സാരി ലാളിത്യവും മണവാട്ടി തന്റെ മുടി കനത്ത സവ്ർഗീയ സ്വർണാഭരണങ്ങൾ പൂക്കൾ കൊണ്ട് അത് ഉചിതം കണ്ടു ഒരു നോട്ടം. അതുകൊണ്ട്, കസവുതട്ട'മാണ് സാരി വേണ്ടി മനഃസംതൃപ്തിയോട് ബ്ലൗസും ഡിസൈനുകൾ ആനക്കൊമ്പ് പൊന്നും അന്യോന്യം ലളിതവും ഗംഭീരവുമായ ആയിരിക്കണം. വധുക്കൾ പൊൻ തഷെല്സ് അതിനെ ചില ചേർത്തു ചാം ചേർക്കാൻ കഴിയും, ഡോറിസ്, വീണ്ടും പാനലിൽ ഷർട്ടിന്റെ ന് ചില എംബ്രോയിഡറി. കേരളത്തിൽ മുസ്ലിം വധുക്കളെ അവരുടെ പാരമ്പര്യങ്ങൾ പറ്റിയിരിക്കും, വിവാഹം ചടങ്ങിന്റെ കോഴ്സ് വിവിധ മനഃസംതൃപ്തിയോട് വസ്ത്രങ്ങൾ ഓപ്റ്റ് പോലെ – താരതമ്യേനെ, ഒരു ഘരര, ശരര ഒരുപക്ഷേ സ്വീകരണം ഒരു സാരി. വിവാഹ ബ്ലൗസും വഴി പങ്കിടുക മുസ്ലിം നിലനിർത്തി അണിയാനുള്ള കാര്യങ്ങൾ, കലാലയ ബ്ലൗസും സാധാരണ നീണ്ട അവ അരയിൽ കയറുവാൻ. ഷർട്ടിന്റെ പുറമേ ദൈർഘ്യമേറിയതാണ് പരമ്പരാഗത രീതിയിൽ കൈമുട്ട് മൂടും. ബ്ലൗസുകളുടെ സ്വർണ്ണ കനത്ത അതിരുകൾ അലങ്കരിച്ച ചെയ്യുന്നു, പഫ് ഷർട്ടിന്റെ കനത്ത ജര്ദൊസി എംബ്രോയിഡറി. സിൽക്ക് സാരികൾ വേണ്ടി വിവാഹ ബ്ലൗസും ഡിസൈനുകൾ അതു കാഞ്ചീപുരം സിൽക്ക് സാരി അല്ലെങ്കിൽ ഒരു ബെനരസ് സിൽക്ക് സാരി Be, നിങ്ങളുടെ സിൽക്ക് സാരി ശരിയായ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ തിരഞ്ഞെടുത്ത് പ്രധാനമാണ്. ഞങ്ങൾ വരിവരിയായി 3 ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഏതെങ്കിലും മനഃസംതൃപ്തിയോട് സിൽക്ക് സാരി ഫാൻസി വരാം വളരെ നന്നായി ആ ജോഡി രൂപകൽപ്പന. 1. മെഷ്-വിശദീകരിച്ചിരിക്കുന്നു തിരികെ ബ്ലൗസും ഡിസൈൻ മെഷ്-വിശദീകരിച്ചിരിക്കുന്നു തിരികെ ബ്ലൗസും മറ്റ് പരമ്പരാഗത ഇന്ത്യൻ ബ്ലൗസും ഡിസൈനുകൾ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ വ്യത്യസ്ത കാഴ്ച ഉണ്ട്. ബ്ലൗസും പിന്നിലുള്ള പുറത്തു സ്ചൊഒപെദ് ഒപ്പം വ്യത്യസ്ഥമാക്കുന്നു നിറം ഒരു മെഷ് ചേർത്തു. ഈ പാരമ്പര്യം യാഥാര്ത്ഥ്യങ്ങളല്ല ഇല്ലാതെ തൊലി ഒരു ബിറ്റ് കാണിക്കാൻ ഒരു മികച്ച മാർഗമാണ്. എങ്കിലും, ഒരു മുന്നറിയിപ്പു – അത് ബ്ലൗസും ഫോക്കസ് നിലനിർത്താനും നിരവധി നിറങ്ങൾ അല്ലെങ്കിൽ കനത്ത ഡിസൈനുകൾ ഇല്ല ഒരു സാരി ഉപയോഗിച്ച് ധരിക്കുന്ന ആവശ്യമാണ്. 2. ബച്ക്ലെഷ് ഡോറി ടൈ-അപ്പ് മനഃസംതൃപ്തിയോട് ബ്ലൗസും വഴി പങ്കിടുക ബച്ക്ലെഷ് ഡോറി ടൈ-അപ്പ് മനഃസംതൃപ്തിയോട് ബ്ലൗസും പതുക്കെ കാരണം പുതുമയുള്ളതാണ് മൂല്യം സൌത്ത് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും രൂപകല്പനകൾ സാധനങ്ങളും അതിന്റെ മാണ്ടോടെ ആണ്. ഈ ബ്ലൗസും പൂർണമായും ബച്ക്ലെഷ് ആണ് വെറും മുകളിൽ സ്ഥലത്തില്ല ബ്ലൗസും സൂക്ഷിക്കാൻ അടിയിൽ ഇണങ്ങുന്ന രണ്ടോ മൂന്നോ ദൊരിഎസ് ഉണ്ട്. ദൊരിഎസ് മനോഹരമായ കല്ലു / കുന്ദൻ ആയ തഷെല്സ്, ഏത് ബ്ലൗസും കൂടുതൽ ശുഭ്രവസ്ത്രം ഉണ്ടാക്കുന്ന. നിങ്ങൾക്ക് ഒരു കൂടുതൽ കഥയായി കാഴ്ചയ്ക്കായി തഷെല്സ് നിങ്ങളുടെ ആഭരണങ്ങൾ സമന്വയിപ്പിക്കാം. 3. ഓവർലാപ്പുചെയ്യുന്ന ഷർട്ടിന്റെ കലാലയ ബ്ലൗസും വഴി ച്ബജഅര് ഈ പുതിയ സൌത്ത് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും രൂപകല്പനകൾ അത് എല്ലാവരും പട്ട് സാരികൾ അനുയോജ്യമായ, ഇരട്ട അതിർത്തി ദാനമായി. മണവാട്ടി എളുപ്പത്തിൽ ഓവർലാപ്പുചെയ്യുന്ന സ്ലീവ് എല്ലാ തങ്ങളുടെ മഹത്വം രണ്ട് അതിരുകൾ കാണിക്കാൻ കഴിയുന്ന. കാഞ്ചീപുരം പട്ടുസാരിയും അവരുടെ ഇരട്ട അതിരുകൾക്കുള്ളിൽ പ്രശസ്തമാണ് ഈ അവർക്ക് മികച്ചതാണ് ബ്ലൗസും ആണ്. എന്തിനധികം, അത് ഫ്രെയിമുകൾ എല്ലാ തരം വധുക്കളെ അനുയോജ്യമായ പോലെ പരമ്പരാഗത കല്യാണം ആഭരണങ്ങൾ നല്ലവണ്ണം പ്രവർത്തിക്കുന്നു. നിങ്ങൾ കാഞ്ചീപുരം പട്ടുസാരിയും നടത്തിയ എന്ന് അറിയാമോ മാസ്റ്റർ നെയ്ത്തുകാർ, ആർ സേജ് മര്കദ അവരുടെ നീണ്ടതുമായ തിരികെ കാണാൻ സാധിക്കും, ദൈവങ്ങളെ വസ്ത്രം മെടായാനും ആർ? സൌത്ത് ഇന്ത്യൻ മനഃസംതൃപ്തിയോട് സാരികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സമകാലീന സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ തമാശ സ്നേഹിക്കുന്ന വധുക്കളെ രീതിയിൽ സ്വന്തം അർത്ഥത്തിൽ ചേർക്കുക തങ്ങളുടെ മനഃസംതൃപ്തിയോട് അഭിനേതാക്കള് ഒരു പ്രസ്താവന നടത്താൻ ആഗ്രഹിക്കുന്നു. ഇവിടെ ഒരു പട്ടികയിലുണ്ട് 23 മെറ്റീരിയൽ ന് രസകരമായ വിവരങ്ങൾ സഹിതം ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ. എവിടെ പ്രസക്തമായ, ഞങ്ങൾക്ക് ശരിയായ വാഷിംഗ് എന്നതുസംബന്ധിച്ച് ബ്ലൗസ് പരിപാലിക്കാൻ എങ്ങനെ വിവരങ്ങൾ ഉൾപ്പെടുത്തി! 1. ശാഖകൾ മുന്തിരിയുടെയും ഈ ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈൻ ൽ, ഒരു വലിയ തിരികെ ചുതൊഉത് ഉപയോഗിച്ച് ഈ ബ്ലൗസും അതിലോലമായ ജര്ദൊജി എംബ്രോയിഡറി അതിരുകൾ. കൂടുതൽ ചാം ചേർക്കാൻ, ചില ശുഭ്രവസ്ത്രം സ്വർണം ലോട്ടസ് മുട്ടും രൂപങ്ങളും സാരിയില് കൂടെ മനോഹരമായി വിശദമാക്കുന്നു ഒരു വ്യത്യസ്ഥമാക്കുന്നു കാഴ്ചയ്ക്കായി വെള്ളിയും പൊന്നും രണ്ടിലും. സാരിയാണ് അതിന്റെ ഷൈന് നിലനിർത്താൻ കെയർ ഒരു ആവശ്യമാണ്. ഇത് മസ്ലിൻ അല്ലെങ്കിൽ ഒരു സോഫ്റ്റ് പരുത്തി ധൊതി ൽ മിസൈലാണ് ശേഷം സംഭരിക്കും വേണം. നിങ്ങൾ കൽപനയിൽ സൊഅപ്യ് വെള്ളത്തിൽ അവര്ക്ക് ആ ശീലം, ഉടനെ നന്നായി കഴുകിക്കളയാം തണൽ ഉണങ്ങിയ. പകരമായി, നിങ്ങൾ ഒരു നനഞ്ഞ തുണി കൊണ്ട് എംബ്രോയിഡറി തുടച്ചു ഫാൻ ഇതിനാൽ വറ്റിച്ചുകളയും കഴിയും. 2. പൊതിയൽ ബ്ലൗസും ഈ ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈൻ ലോഹ അതിർത്തികൾ വിദഗ്ധ സാരിയില് പ്രവൃത്തി കൊണ്ട് ഉച്ചാരണമുള്ളത് ആണ്. മാത്രമല്ല, സ്വർണം സാരിയില് പണി രാഗ കട്ടിയുള്ളതുമായ ഘടകം ചേർക്കുന്നു, ഏത് അത് ദ്രൊഒല്-യോഗ്യൻ ചെയ്യുന്നു. റാപ്-ചുറ്റും ബ്ലൗസും വസ്ത്രവും മേൽ ബന്ധം ത്വക്കും ബ്ലൗസും അടിസ്ഥാനത്തിൽ പരിശോധിക്കാം ചെയുകയും അത് ധരിക്കാവുന്ന ചെയ്യുന്നു ഖര പിങ്ക് വില്ലു ഒരു ബിറ്റ് കാണിക്കുന്നു. ഹാൻഡ്-വാഷിംഗ് അവർ സിൽക്ക് ഉണ്ടാക്കി പ്രത്യേകിച്ചും റാപ് ബ്ലൗസുകളുടെ വൃത്തിയാക്കാൻ മികച്ച മാർഗ്ഗം. കൽപനയിൽ ചൂട് വെള്ളത്തിൽ ഉപയോഗിക്കുക, നോൺ-ക്ഷാര സോപ്പ്. രിംസിന്ഗ് സമയത്ത്, സോപ്പ് ശേഷിപ്പുള്ളവർ നീക്കം വെള്ളം വൈറ്റ് വിനാഗിരി ചേർക്കുക. അഥവാ, ഒരു അധിക സിൽക്ക് അനുഭവം വേണ്ടി ഒടുവിൽ മുടി കണ്ടീഷനർ ഏതാനും തുള്ളി ചേർക്കുക. പിരിച്ചുപറിക്കേണം ചെയ്യരുത് വളച്ചൊടിച്ച് - വെള്ളം കൊയ്യുന്നതിന് അരയിൽ റോൾ. 3. വെൽവെറ്റ് ബൊദ്യ്സുഇത് ഒരു മുല്തിചൊലൊരെദ് കല്ലും ബെഅദ്വൊര്ക് വ്യക്തമായ ഉപയോഗിച്ച് മെടഞ്ഞുണ്ടാക്കപ്പെട്ട നന്നായി ബുസ്തിഎര് ജോഡി ഒരു കറുത്ത വല ശരീരം സ്യൂട്ട്, ഇളം-വർണത്തിലുള്ള ഇടനെഞ്ചിലെവിടെയോ സാരി. ശരീരം-സ്യൂട്ട് പ്രയോജനം അത് വലിപ്പം സത്യസന്ധത അനുയോജ്യമാകും എന്നതാണ്. വെൽവെറ്റ് തുണിത്തരങ്ങൾ വ്യത്യസ്ത തരത്തിലുള്ള ഉണ്ട് ഓരോ അത് വൃത്തിയാക്കാൻ സ്വന്തം പ്രത്യേക വഴി ഉണ്ട്. പ്ലെയിൻ നെയ്യുക പറ്റിച്ചേർന്നു വെൽവെറ്റ് അല്ലെങ്കിൽ പിഴ വെൽവെറ്റ് പോലുള്ള ചില വെൽവെറ്റ് തുണിത്തരങ്ങൾ ഡ്രൈ ക്ലീനിംഗ് ആവശ്യമാണ്. മറുവശത്ത്, തകർത്തു വെൽവെറ്റ് യന്ത്രം കഴുകി കഴിയും. എല്ലായിപ്പോഴും, നിങ്ങളുടെ വെൽവെറ്റ് ബൊദ്യ്സുഇത് നിങ്ങളുടെ ക്ലോസറ്റ് തിരശ്ചീനമായി സംഭരിക്കാൻ. 4. സുതാര്യമായ സ്ലീവ് എംബ്രോയിഡറി ആൻഡ് ബ്ലിന്ഗ് അല്പം കൊണ്ടുപോകും എന്നു ലിഫ്റ്റിംഗ് സുതാര്യമായ സ്ലീവ് ബ്ലൗസുകളുടെ ബ്ലൗസും ഡിസൈൻ നീട്ടാൻ ജൈവീക പ്രതീതി സൃഷ്ടിക്കാൻ ഒരു മികച്ച മാർഗമാണ്. സ്ലീവിന്റെ ന് ശുഭ്രവസ്ത്രം സുതാര്യമായ തുണി സ്വാഭാവികമായും ശ്രദ്ധ ആകർഷിക്കുകയും പരസ്പരബന്ധം നിലനിർത്താൻ സാരിയോ ബ്ലൗസും നിന്നും രൂപകൽപ്പന താങ്ങാവുന്ന. ഒരു മികച്ച സംയോജനം പൂർണ്ണ സ്ലീവ് അറ്റ ​​ബ്ലൗസുകളുടെ ആണ്. ഒരു ഉയർന്ന കോളർ പൂർണ്ണ സ്ലീവ് ബ്ലൗസും ഇന്ത്യൻ സവ്ർഗീയ ബ്ലൗസ് ഡിസൈനുകൾ ഒരു കൃത്യമായ ചാരുത ചേർക്കുന്നു. പകരമായി, അവർ നന്നായി പകുതി സ്ലീവ് വരുമ്പോൾ വല ബ്ലൗസുകളുടെ വലിയ നോക്കി, വെറും കാലത്തോളം അവർ അവരുടെ ചില മനോഹരമായ എംബ്രോയിഡറി ജോലി ശരിയായ രൂപകൽപ്പന ചെയ്തിരിക്കുന്നത് പോലെ. 5. പ്രണയിനിയുടെ കട്ട് രാജകുമാരി ഷർട്ടിന്റെ ഈ ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈൻ വീണ്ടും ഒരു ഹൃദയ രൂപത്തിലുള്ള ഉദ്ഘാടന സവിശേഷതകൾ രാജകുമാരി തോളിൽ വേണ്ടി ഷർട്ടിന്റെ മുറിച്ചു. അത് അകലെ പ്രശ്നം പ്രദേശങ്ങളിൽ നിന്നും ശ്രദ്ധ അശ്രദ്ധയിലാക്കിയിരിക്കുന്നു ഈ വിശാലമായ ശൊഉല്ദെരെദ് വധുക്കളെ അനുയോജ്യമായത് ആണ്. കൂടാതെ, കഴുത്തിൽ ത്ത എംബ്രോയിഡറി പാറ്റേണുകൾ, പിറകോട്ടും ഷർട്ടിന്റെ ഡിസൈനർ ബ്ലൗസും ചെയ്യാനുള്ള ശൈലി ക്ലാസ് പ്രതീതി ചേർക്കുക. ഈ കഴുത്തിൽ ശൈലികൾ വളരെ ഒറ്റയൊറ്റ എളുപ്പത്തിൽ പോലുള്ള സിൽക്ക് തുണികൊണ്ടുള്ള മിക്കവാറും എല്ലാ തരം ഉപയോഗിച്ചിരിക്കുന്നത്, പട്ടുവസ്ത്രങ്ങളും, ഈടെ, net. 6. ചിലന്തിവലയെ സാരി ബ്ലൗസും തുണികൊണ്ടുള്ള ഈ പണികൾ സ്ട്രിപ്പുകൾ ചിലന്തിവലയത്രെ എന്ന നെയ്യുക അനുകരിക്കുന്ന. നിങ്ങൾ ഒരു സ്പൈഡർമാൻ അല്ലെങ്കിൽ സ്പൈഡർമാൻ സ്ത്രീ ആരാധകരാണ് എങ്കിൽ ചുവടെ കാണുന്ന ചിലന്തി വെബ് കട്ട് ഒരു വലിയ ഹിറ്റ് ആണ്! ആരാണ് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ കോമിക് ആരാധകർ തൃപ്തിപ്പെടുത്താൻ കഴിയില്ല പറഞ്ഞു? സ്പൈഡർമാൻ സാരി ഡിസൈനർ ബ്ലൗസും ഇത്തരത്തിലുള്ള പ്രീ-വിവാഹ, പോസ്റ്റ്-വിവാഹ പാർട്ടികൾ മികച്ച ചോയ്സ് ആണ്. അവർ തങ്ങളുടെ പരമ്പരാഗത അത്തിരെസ് ഒരു ആധുനിക വളച്ചൊടിച്ച് ആഗ്രഹിക്കുന്ന എല്ലാ പുത്രഭാര്യമാർ അപ്പീൽ. 7. കഷ്ടിച്ച് അവിടെ - ലിഫ്റ്റിംഗ് ബ്ലൗസും ഈ ലിഫ്റ്റിംഗ് ബ്ലൗസും തികച്ചും വെളിച്ചം-നിറമുള്ള സാരി പൂരകമായി ഒരു പാർട്ടി ചെയ്തത് തേഞ്ഞു കഴിയും, അല്ലെങ്കിൽ പട്ടണത്തിൽ രാത്രി. വെറും നിങ്ങളുടെ അകത്തെ വസ്ത്രം തന്ത്രപ്രധാനമായ എല്ലാ ശരിയായ സ്ഥലങ്ങൾ മൂടി ഉണ്ടാക്കുകയും. ആരോ കഥാകാരി ഒരാളായി വിഷമിക്കുയോ ലഭിക്കുന്നത് തമ്മിലുള്ള നേർത്ത അതിർവരമ്പുണ്ട് പറഞ്ഞു! ലിഫ്റ്റിംഗ് തുണികൊണ്ടുള്ള കൂടി, ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ തീർച്ചയായും സാംസ്കാരിക മതിൽക്കെട്ടുകൾ! ഇത് കഥാകാരി അവ ചില അധിക ശ്രദ്ധ കാര്യമാക്കുന്നില്ല ആർ വധുക്കളെ ഒരു നല്ല കാര്യം ആണ്. ഡിസൈനർ ബ്ലൗസുകളുടെ ഈ തരം കോക്ടെയ്ൽ പാർട്ടികളും റിസപ്ഷനുകൾ വേണ്ടി മാത്രം അത്യുത്തമം. 8. സ്ചല്ലൊപെദ്-എഡ്ജ് വിൻഡോ ബ്ലൗസും ഒരു സെക്സി സാരി ബ്ലൗസ് എന്ന ചിന്ത ഒരു വിൻഡോ neckline സൃഷ്ടിക്കുന്നു കോർത്തു-ചുര്തൈനെദ് ബ്ലൗസും അല്ലെങ്കിൽ സ്ചല്ലൊപെദ് എഡ്ജ് ലേസ് എന്ന ചിത്രം അപ് ചൊന്ജുരെസ്. ഏതുവിധേനയും, ചരടുകൾ ബ്രൗസ് കയ്യിൽ കൈ പോകുന്നു. സമാനമായി, മാത്രം മുന്നിൽ ഉടലിനു ന് വള്ളികൊണ്ട് ഉണ്ട് ചരടുകൾ കൊണ്ട് ഒരു സാരി ബ്ലൗസും (താഴേക്ക് നെഞ്ച്) യാതൊരു വീണ്ടും പൂശിയ വെള്ളി വളരെ സെക്സി കണ്ടുനോക്കി. ചരടുകൾ ബ്ലൗസുകളുടെ അതിലോലമായ ആകുന്നു. അതുകൊണ്ട്, നിങ്ങൾ സൌമ്യമായ വാഷ് ചക്രം, നേരിയ സോപ്പ് ഉപയോഗിച്ച് വാഷിംഗ് മെഷീനിൽ ചരടുകൾ ബ്ലൗസുകളുടെ ശീലം. ഉറപ്പു ബ്ലൗസും വാഷിംഗ് മെഷീൻ ൽ മറിച്ചിട്ട് സ്ഥാപിച്ചിരിക്കുന്നു വരുത്തുക. കൂടാതെ, ടിവി അല്ലെങ്കിൽ ഇരുമ്പ് ഉപയോഗിക്കരുത്. 9. രാജകുമാരി കട്ട് ബ്ലൗസും ഡിസൈൻ രാജകുമാരി കട്ട് ബ്ലൗസും തൃപ്തിപ്പെടുത്തുന്നു പരമ്പാരാഗത അതുപോലെ സമകാലിക ആരാധകരായി. സ്മരിക്കുക, ഇന്ത്യൻ വധുക്കളെ നിരന്തരം Aunties ആൻഡ് വൊഒദ്വൊര്ക് നിന്ന് ഉദിച്ചു എന്നു അകന്ന ബന്ധുക്കളായി നിന്നും വശീകരിക്കാൻ മെയിലുകൾ അഭിപ്രായങ്ങൾ ജാലവിദ്യ ചെയ്യുന്നു. രാജകുമാരി വെട്ടി ബ്ലൗസും ഡിസൈൻ ഓരോ അർത്ഥത്തിൽ വളരെ പരമ്പരാഗത എന്നാൽ അതേ സമയം, അത് ഡിറ്റർമിനേഷനിൽ മണവാട്ടിയെ മനോഹാരിത കാണിക്കുന്ന. 10. ഓറിയന്റൽ വിള ജാക്കറ്റ് ബ്ലൗസും ഈ ഇന്ത്യൻ സവ്ർഗീയ ബ്ലൗസ് ഡിസൈൻ ഒരു കഥയുണ്ട് പോലുള്ള ജാക്കറ്റ് അർത്ഥമുണ്ട്, നിങ്ങളുടെ സാരി ഒരു ചില ബ്ലിന്ഗ് സൗന്ദര്യ ചേർക്കാൻ മറ്റൊരു ഏതാണ്. ഓറിയന്റൽ വിള ജാക്കറ്റ് അത് കണ്ണാടി പൊന്നോ ത്രെഡ് സൃഷ്ടിയുടെ ഒരു നല്ല തുക ഉണ്ട് അങ്ങനെയാകാതിരിക്കുന്നതു പ്രവർത്തിക്കുന്നു. വേറിട്ടു ഓറിയന്റൽ വിള ജാക്കറ്റ് വേണ്ടി, അത് മനോഹരമായി സാരി സമ്മാനമായി കഴിയും അങ്ങനെ സാരി അത് കനത്ത സൃഷ്ടിയുടെ വളരെ ലഭിച്ചത് ചെയ്തിട്ടില്ല ഉറപ്പാക്കുക. മറുവശത്ത്, സാരി ആൻഡ് ബ്ലൗസും ഇരുവരും ഭൗതികമായി വിചിത്രവസ്ത്രവും എങ്കിൽ അവർ പരസ്പരം ഏറ്റുമുട്ടുക. 11. മുഗൾ ബ്ലൗസും മുറിച്ചെടുത്തു ഈ ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈൻ (താഴെ നോക്കുക) മുഗൾ കാലഘട്ടം വഴിതെളിക്കുന്ന അനുസ്മരിപ്പിക്കുന്ന ഒരു ചുതൊഉത് പാനൽ ഒരു സ്വർണം നിറമുള്ള മുഴുവൻ സ്ലീവ് ബ്ലൗസും സവിശേഷതകൾ. ഒരു ചേരുന്ന സാരി അല്ലെങ്കിൽ ഒരു ഓറഞ്ച് വസ്ത്രവും ജോടിയാക്കിയിരിക്കുന്നു. ഇതുവരെ, അടുത്തുള്ള ആധികാരികമായ മുഗൾ വനിതാ വസ്ത്രധാരണ പെശ്വജ്. ഒരു വ്യത്യാസം മാത്രം പെശ്വജ് ഒരു ബ്ലൗസും അല്ല അത് എല്ലാ വഴിയായി തടവുകയും പ്രവർത്തിക്കുന്ന ആണ്. 12. ഒരു ട്വിസ്റ്റ് കൊണ്ട് ഓറഞ്ച് ഓറഞ്ച് ഒരു കലാലയ പാവാട ഇന്ത്യൻ പതിപ്പാണ്, സാധാരണയായി മറയും കൂടാതെ പാസ്സ്പോര്ട്ടു ഏത്. എബൌട്ട്, ഓറഞ്ച് ഒരു ബ്ലൗസും അല്ലെങ്കിൽ വസ്ത്രവും കൊണ്ട് ആതിഥേയ. എങ്കിലും, നിങ്ങൾ ശൈത്യകാലത്ത് വിവാഹം ചെലവഴിക്കുമെന്നും സംഭവിക്കുന്നത്? ഡിസൈനർ സുനെഎത് വർമ ​​തന്റെ നീണ്ട അങ്കി ഡിസൈന് നിങ്ങളുടെ റെസ്ക്യൂ വന്നിട്ടുണ്ട്. സമ്മതം, നിങ്ങളുടെ ബ്ലൗസ് ഒരു നിലയങ്കി ആണ്. ഇന്ത്യൻ വധുക്കളെ സമയം നീട്ടുകയായിരുന്നു കാലാവധി വേണ്ടി അതുകൊണ്ട് തീ മുന്നിൽ ഇരുന്നു ഉണ്ടാകുന്നത് പോലെ, ഈ ഡിസൈൻ മാത്രം സ്വീകരണം അല്ലെങ്കിൽ കക്ഷികളും അനുയോജ്യമായ. ആരാണ് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ ആധുനിക കഴിയില്ല ഇനിയും പരമ്പരാഗത നിലനിൽക്കും പറഞ്ഞു? 13. കെയ്ഹൊലെ ബ്ലൗസും ഈ ബ്ലൗസിന് ഡിസൈൻ ൽ, ബച്ക്ലിനെസ് ഒരു കെയ്ഹൊലെ ചിത്രത്തിന്റെ രൂപത്തിൽ കാണാം, ഫ്രണ്ട് അല്ലെങ്കിൽ വീണ്ടും ഒരു കേന്ദ്രം പൊള്ളയായ ഓഹരിയിൽ. ഇത് കേന്ദ്രം ലൈനിൽ ഒരു ലളിതമായ പിളർക്കുക ആണ്. മാത്രമല്ല, സ്പ്ലിറ്റ് സാധാരണയായി ചൂണ്ടൽ കണ്ണ് അതിന്റെ മുകളിൽ സുരക്ഷിതമാക്കി, അല്ലെങ്കിൽ ലൂപ്പ് ബട്ടൺ. ഡ്രോപ്പ് ആകാരം കൂടുതൽ പ്രശസ്തമായ തന്നെ, അത്തരം ഓവൽ മറ്റു രൂപങ്ങൾ ഉണ്ട്, ചുറ്റും അല്ലെങ്കിൽ വജ്രം. മറുവശത്ത്, ഡിസൈനർമാർ ആകുന്നു ആകൃതി പരിഷ്ക്കരിക്കുന്നതിൽ അതേസമയം, അവർ ഒരു സൃഷ്ടിപരമായ ബ്ലൗസും സവിശേഷതയായി ഹൊല്ലൊവ്നെഷ് പ്രമാണിക്കുന്നവർ. 14. ജാക്കറ്റ് ബ്ലൗസും ഷർട്ടിന്റെ 3/4 നീളം വരെ എത്തുന്ന എന്ന് ഒരു ചെറിയ ജാക്കറ്റ് പാരമ്പര്യവും ആധുനികതയുടെ ഒരു ക്ലാസിക് സംയോജനമാണ്. അതിന്റെ ഇതിനുപകരം മാത്രം നിങ്ങളുടെ അരയോളം എത്തുന്ന ഒരു ഹ്രസ്വ ജാക്കറ്റ് തിരഞ്ഞെടുക്കുക. ലുക്ക് ലളിതമായ നിലനിർത്തിക്കൊണ്ടുതന്നെ, ചെറിയ ജാക്കറ്റ് ബ്ലൗസുകളുടെ നിങ്ങളുടെ സാരി വേഷം ചെയ്യാൻ ബ്ലിന്ഗ് ക്ലാസ് ആ അൽപ്പം ചേർത്ത് നന്നായി പ്രവർത്തിക്കുന്നില്ല. സത്യത്തിൽ, നിങ്ങൾ ഒരു സ്യൂട്ട് നിങ്ങളുടെ മനുഷ്യനോടു അടിമുടി ടോ പോകാൻ ആഗ്രഹിക്കുന്ന പക്ഷം ഞങ്ങൾ വിവാഹസൽക്കാരം ഈ ശുപാർശ! ഈ ഡിസൈൻ പ്രയോജനം നിങ്ങൾ പിന്നീട് അതുപോലെ നിങ്ങളുടെ ഓഫീസ് പാർട്ടികൾ ഈ ധരിക്കാൻ കഴിയും എന്നതാണ്. 15. ഇന്ത്യൻ പുറംകുപ്പായം ഈ കലാലയ ബ്ലൗസ് ഡിസൈൻ ഒരു സാരി പല്ലൂവിന്റെ ആവശ്യം കൂടാതെ നിങ്ങളുടെ ബ്ലൗസും മൂടുന്ന ആഗ്രഹിക്കുമ്പോൾ ഫലപ്രദമാണ്, അല്ലെങ്കിൽ നിങ്ങൾ വ്യത്യസ്തമായ സാരി പല്ലൂ ദ്രപെ ചെയ്യണമെങ്കിൽ. ഈ പുരുഷന്മാർ വടക്കേ ഇന്ത്യയിൽ ധരിക്കുന്ന പരമ്പരാഗത ഇന്ത്യൻ ഇഴകളെക്കാൾ സമാനമാണ്. മാത്രമല്ല, നിലയങ്കി വസ്ത്രം ഒരു വിപരീതമായി വർത്തിക്കുന്നത് ഒപ്പം ഒരു വിഷ്വൽ ബ്രേക്ക് അല്ലെങ്കിൽ ഫോക്കസ് പോയിന്റ് നൽകുന്നു കഴിയും. ഇതുകൂടാതെ, നിങ്ങൾക്ക് വരന് സമന്വയിപ്പിക്കാൻ ഒരു നിറം തിരഞ്ഞെടുക്കാം, അതു തന്റെ വേഷം സഹകരിക്കാന്. 16. ഗൊത ബ്ലൗസും സൃഷ്ടി ഈ ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈൻ വേശ്യയാണ് പരലുകൾ കൊണ്ട് തീരുമാനിക്കപ്പെട്ടതുപോലെ അലങ്കരിച്ചിട്ടുണ്ട് അല്ല, അത് തികച്ചും വെള്ളരിക്കാപ്പട്ടണമോ. ഗോൾഡ് മുടന്തൻ സുഖഭോഗിനിയുമായ എംബ്രോയിഡറി ബ്ലൗസും കടന്നു നെയ്ത ചെയ്യുന്നു, ഒരു പുതിയ തലത്തിലേക്ക് ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈൻ ബെഔതിഫിഎസ്. ഗൊത ബ്ലൗസും ക്ലീനിംഗ് വേണ്ടി, നിങ്ങൾ കൽപനയിൽ സോപ്പ് ഒരു ട്യൂബും തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക വേണം. ഏകദേശം അതിൽ വിടുക 10 മിനിറ്റ്. അപ്പോൾ ശുദ്ധിയുള്ള ഒരു ട്യൂബും അത് മുക്കിവയ്ക്കുക, തണുത്ത വെള്ളം. പന്തലുകളോടെ ചെയ്യരുത്, പകരം, വെറും വെള്ളം നീക്കം ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് ഒരു പരന്ന പ്രതലത്തിൽ തുണി പുരട്ടുക. അവസാനമായി, ഒരു തണുത്ത സ്ഥലത്തു ലൈൻ ഉണങ്ങിയ. 17. പൂർണ്ണ ഷർട്ടിന്റെ വിള ജാക്കറ്റ് നിങ്ങളുടെ സാരി അവരിൽ ഒരാൾക്ക് സംഘടന ഒരു ജാക്കറ്റ് ശൈലി ബ്ലൗസും അതിനെ ധരിച്ച എന്ന് ചേർക്കാൻ എണ്ണമറ്റ വഴികൾ ഉണ്ട്! സത്യത്തിൽ, ഒരു ശൈലി ആണ്, ഈയിടെയായി പ്രചാരത്തിലുള്ള ഏത് ആണ്, നിങ്ങളുടെ സാരി ഒരു ജാക്കറ്റ് ചേർത്ത് നിങ്ങളുടെ സാരി വേഷം ക്ലാസുകളിലെ ചേർക്കാൻ കഴിയും കാരണം. ഒരു പൂർണ്ണ സ്ലീവ് ഒരു രൂപവിവരണം ജാക്കറ്റ് ചെയ്യും നിങ്ങളുടെ സാരി ശൈലി ഘടകഗ്രൂപ്പുകൾ. തൽഫലമായി, നിങ്ങളുടെ വേഷം ചെയ്യാൻ ചാരുത ചേർക്കുന്നത് നിങ്ങളുടെ ജാക്കറ്റ് ചെയ്യാൻ എന്ത് എങ്കിൽ ഡിസൈനർ ബ്ലൗസും ഈ ഫയലുകൾ ചോയ്സ് വേണം. 18. പ്രേതെയ്കം സാരി ബ്ലൗസും ജാക്കറ്റ് കോംബോ മുട്ടുകുത്തി വരെ എത്തിപ്പെടുന്ന ലോംഗ് ജാക്കറ്റുകൾ, 40 ന്റെ 50 ന്റെ വീണ്ടും പ്രശസ്തമായ ആയിരുന്നു നിങ്ങളുടെ വേഷം ചില പഴയ ലോക ചാം വരുത്തിയപ്പോൾ ചില ക്ലാസ് നിങ്ങളുടെ സാരി ചേർക്കാൻ ഒരു മാർഗ്ഗമാണ്. ഇക്കാരണത്താൽ, അതിന്റെ ഏറ്റവും മികച്ച നോക്കുവാൻ വേഷം വേണ്ടി കൈ നെയ്ത തുണികൊണ്ടുള്ള കൊണ്ട് തിളങ്ങുന്ന സിൽക്ക് ജാക്കറ്റും അല്ലെങ്കിൽ ജാക്കറ്റ് ഉപയോഗിക്കുക. making അതോടൊപ്പം നിങ്ങൾ താളം നോക്കി, അത് തണുത്ത നിന്ന് നിങ്ങളെ പരിരക്ഷിക്കാൻ കഴിയും! ബ്രിട്ടന്റെ സിൽക് അസോസിയേഷൻ പ്രകാരം, സാധാരണയായി സിൽക്ക് മികച്ച ചൂട് വെള്ളത്തിൽ ഒരു കൽപനയിൽ സോപ്പ് ഉപയോഗിച്ച് കൈ-കഴുകി ആണ്. നന്നായി കഴുകുക, തുടർന്ന് മിച്ച ഈർപ്പം ഞാനാൽ അരയിൽ ഉരുട്ടി തുടർന്ന് ഉണങ്ങാൻ തൂക്കിയിരിക്കുന്നു. 19. ഡീപ് വെഎ ആഴത്തിലുള്ള വി മുറിച്ചെടുത്തു നിങ്ങളുടെ ഈ .പിെ ഓ അങ്ങനെ സെക്സി നോക്കും. നിങ്ങൾ കഠിനമായ ക്യാമറ വെളിച്ചത്തിൽ എയർ ധാരാളം ആവശ്യമാണ് ഇത് ഇന്ത്യയിൽ ഒരു വേനൽക്കാലത്ത് വിവാഹത്തിന് ഒരു അനുയോജ്യമായ ഡിസൈൻ ആണ്. ഏതെങ്കിലും സാധാരണ തയ്യൽ താല്പര്യം ഇരിക്കും ഈ ബ്ലൗസുകളുടെ പുറമേ പോക്കറ്റ്-സൗഹാർദപരമായ. സത്യത്തിൽ, നിങ്ങൾ കനത്ത സാരിയും അവരെ ടീം അവ എളുപ്പത്തിൽ ഫോക്കസ് പോയിന്റ് കഴിയും. അവർ പോസ്റ്റ്-വിവാഹ പാർട്ടികൾ മികച്ച പന്തയം ആകുന്നു. 20. ലൂപ്പ് അങ്കി ബൊഉച്ലെ ബ്ലൗസും നജീബ് ശരിക്കും പുറമെ സാരിയും സജ്ജീകരിക്കുന്നു. കോകോ .അവള് ബൊഉച്ലെ തുണികൊണ്ടുള്ള ജനപ്രിയങ്കരമാക്കി. ഫ്രെഞ്ചിൽ, ബൊഉച്ലെ "ചുരുളൻ" എന്നാണ് അത് ബൊഉച്ലെ ബ്ലൗസും ഇറുകിയ സർക്കിളുകളിൽ അയഞ്ഞ അദ്യായം അടങ്ങിയിരിക്കുന്നു. അത് ടെക്സ്ചർ വിശുദ്ധ തീ മുന്നിൽ നിങ്ങൾ ചൂടും ഏട്ടനും സൂക്ഷിക്കും കട്ടിയുള്ള മൃദുവായ പോലെ ബ്ലൗസും ഈ തരം ശീതകാലത്ത് നന്നായി പ്രവർത്തിക്കുന്നു. ഡ്രൈ ക്ലീനിംഗ് ബൊഉച്ലെ ബ്ലൗസുകളുടെ വൃത്തിയാക്കാൻ മികച്ച മാർഗ്ഗം. ഇടയില്, ഒരു നേർത്ത ബ്രിസ്ത്ലെദ് തുണി ബ്രഷ് നിങ്ങൾ ബ്ലൗസും ഉപയോഗിക്കുന്ന ഓരോ തവണയും ഉപയോഗിക്കാം. ബൊഉച്ലെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, വിജ്ഞാനപ്രദമായ ഈ സൈറ്റ് പരിശോധിക്കുക. 21. എംബ്രോയിഡറി ആൻഡ് മുത്തുകൾ മനസിലാക്കാവുന്നതേ, ഈ രീതിയിൽ വച്ചുപുലർത്തുന്നുണ്ട് ശൈലിയും ഒരു ഞായറാഴ്ച വാ ഒന്നു അതു വിദഗ്ധ വിജയം തന്നെയാണ് വധുക്കളെ ഒരു വലിയ നിര തന്നെ. അടിസ്ഥാനമാക്കിയുള്ള ബ്ലൗസും ലേസ് പട്ടും എന്ന തടസ്സമില്ലാത്ത കോമ്പിനേഷൻ അത് റിസപ്ഷനുകൾ പോസ്റ്റ് വിവാഹം പാർട്ടികൾ ഒരു തികഞ്ഞ വസ്ത്രം ചെയ്യുന്നു. ഈ ബ്ലൗസുകളുടെ കഴുകുക മികച്ച മാർഗം തലകീഴായി സോപ്പ് വെള്ളത്തിൽ അവരെ മുക്കിവയ്ക്കുക തുടർന്ന് അവരോട് സൌമ്യമായി കഴുകുക എന്നതാണ്. നിങ്ങൾ മുത്തുകൾ കല്ലുകളും ഉണ്ടെങ്കിൽ, ഉറപ്പാണോ മെഷീനിൽ ബ്ലൗസും ഒരിക്കലും നിങ്ങൾ സൌമ്യമായ വാഷ് സൈക്കിൾ ഉപയോഗിച്ച് ആസൂത്രണം പോലും ഉണ്ടാക്കാൻ. 22. വിവാഹ ബ്ലൗസും കല്ല് സൃഷ്ടി ഡിസൈനുകൾ വഴി Kingsales.co.in കല്ലു ജോലി ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ തിളങ്ങുന്ന കല്ലുകൾ വളരെയധികം എംബ്രോയിഡറി പാരമ്പര്യ ബ്ലൗസും പാറ്റേണുകൾ ചില ജാസ് കടം. ടിഅവൻ ചങ്കി കല്ലുകൾ ഡിസൈൻ യോജിച്ച കനത്ത സിൽക്ക് സാരികൾ അതുപോലെ കൈത്തറി സാരികൾ നന്നായി പ്രവർത്തിക്കാൻ. സത്യത്തിൽ, കല്ലു ജോലി രൂപകൽപ്പനകളുമുള്ള മനഃസംതൃപ്തിയോട് ബ്ലൗസും പരമ്പരാഗത പാറ്റേണുകളും രൂപങ്ങളും ഉണ്ടെന്ന് സാരികൾ നല്ലവണ്ണം പ്രവർത്തിക്കുന്നു. ഡ്രൈ-ക്ലീനിംഗ് കല്ലു പണി ഒരു മനഃസംതൃപ്തിയോട് ബ്ലൗസും ലാപുഡയുടെ സൗന്ദര്യം നിലനിർത്താൻ അനുയോജ്യമായ മാർഗമാണ്. 23. കൈ രൂപകൽപ്പന കലാലയ ബ്ലൗസും വഴി പങ്കിടുക അല്ഭുതകഥയായി റൊമാൻസ് ഒരു തലോടൽ പോലെ നിങ്ങളുടെ വിവാഹവസ്ത്രം അപേക്ഷിക്കുന്നു? ഇച്ഛാനുസൃത കൈ ഡിസൈനുകൾ ഇന്ത്യൻ സവ്ർഗീയ ബ്ലൗസും ഡിസൈനുകൾ നിങ്ങളുടെ സ്വപ്നം പൂവണിയും കഴിയും. നിങ്ങൾ ശൈലികളുടെ ഏതെങ്കിലും കോമ്പിനേഷൻ തിരഞ്ഞെടുത്ത്, ചിത്രത്തയ്യൽപണി, ഒരു തരത്തിലുള്ള രൂപം ഒരു ഒരു കല്പനാസൃഷ്ടികളാണെന്ന് കല്ലുകൾ. ഒരു കൃഷിക്കാരന് സോപ്പ് അനായാസം വീട്ടിൽ ഈ മാതൃകാപരമായ കൈ രൂപകൽപ്പന മനഃസംതൃപ്തിയോട് ബ്ലൗസുകളുടെ കഴിയുമെന്നാണ്. ഒരു ടവൽ വർധനവ് അവരെ വരണ്ട സൂര്യപ്രകാശമെത്താറേയില്ല വെളിപ്പെടുത്തുന്നില്ലെന്ന്. 24. മനീഷ് മൽഹോത്ര വിവാഹ ബ്ലൗസും ഡിസൈനുകൾ മനീഷ് മൽഹോത്ര സ്വയം തന്റെ ഇന്ത്യൻ സവ്ർഗീയ ബ്ലൗസ് ഡിസൈനുകൾ സംസാരിക്കുന്ന അറിയപ്പെടുന്ന ഡിസൈനർ ആണ്. അവന്റെ ഡിസൈനർ ബ്ലൗസുകളുടെ കല്യാണം സാരി രൂപം സ്ഥിതിയെന്ത് നിങ്ങൾ നിങ്ങളുടെ വിവാഹത്തിന് ശേഷം കുറച്ച് വർഷങ്ങൾ കൂടി കോക്ടെയ്ൽ കക്ഷികളും ബ്ലൗസുകളുടെ ഉപയോഗിക്കാൻ കഴിയും പോലെ നിങ്ങൾ ഒരു മനീഷ് മൽഹോത്ര ഡിസൈൻ മുടക്കുന്ന തുക അതു തന്നെ. കൂടാതെ, ഇന്ത്യൻ വധുക്കളെ ഒരു വലിയ പൊല്കി നെച്ക്പിഎചെ അല്ലെങ്കിൽ ചില കനത്ത കുന്ദൻ ആഭരണങ്ങൾ കൊണ്ട് ഈ സ്റ്റൈലിഷ് ആധുനിക മനീഷ് മൽഹോത്ര മനഃസംതൃപ്തിയോട് ബ്ലൗസും ഓഫ് താങ്ങാവുന്ന.
കാസര്‍കോട്(www.mediavisionnews.in): ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബുധനാഴ്ച രാവിലെ ചേര്‍ന്ന അവിശ്വാസ ചര്‍ച്ചയിലും വോട്ടെടുപ്പിലും എല്‍.ഡി.എഫ് തുണച്ചതോടെ ബി.ജെ.പിക്ക് എന്‍മകജെയിലും ഭരണംനഷ്ടമായി. 18 വര്‍ഷത്തിന് ശേഷം ബി.ജെ.പിക്ക് ഭരണം നഷ്ടമാകാനിടയായ സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തിന് പിന്നാലെയാണ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരെ യു.ഡി.എഫ് അംഗമായ വൈ ശാരദ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വൈസ് പ്രസിഡണ്ട് കെ പുട്ടപ്പക്കെതിരെയും അവിശ്വാസ പ്രമേയമുണ്ട്. സിദ്ദീഖ് മൊളമുഗര്‍ നല്‍കിയ അവിശ്വാസത്തില്‍ നാളെ ചര്‍ച്ച നടക്കും. 17അംഗ ഭരണ സമിതിയില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴുവീതവും എല്‍.ഡി.എഫിന് മൂന്നും സീറ്റുകളാണ് എന്‍മകജെ പഞ്ചായത്തിലുള്ളത്. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു. 2016ല്‍ എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നുവെങ്കിലും സി.പി.എമ്മിന്റെ രണ്ട് അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. സി.പി.ഐ അംഗം യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസിന് നാലും ലീഗിന് മൂന്നും അംഗങ്ങളാണ് എന്‍മകജെ പഞ്ചായത്തിലുള്ളത്. Facebook Twitter WhatsApp Telegram Copy URL Previous articleമുന്‍ കാമുകനെ കൊല്ലാന്‍ സുഹൃത്തിന് നിര്‍ദേശം നല്‍കിയ കാമുകി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍; യുവതിക്കും സുഹൃത്തിനും ജീവപര്യന്തം തടവ് വിധിച്ച് കോടതി
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീല ടോമിയുടെ ‘വല്ലി‘ എന്ന പുസ്തകത്തെക്കുറിച്ച് അഷ്ടമൂർത്തി ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പ് ചില പുസ്‌തകങ്ങള്‍ വായിയ്‌ക്കുമ്പോള്‍ ഈ പുസ്‌തകം അടുത്തൊന്നും തീരരുതേ എന്നു പ്രാര്‍ത്ഥിച്ചുപോവും. ഈ പുസ്‌തകം എനിയ്‌ക്കെഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ചുപോവും. എഴുതിയ ആളെ ഇടയ്‌ക്കിടെ എഴുന്നേറ്റുനിന്ന്‌ നമസ്‌കരിയ്‌ക്കാന്‍ തോന്നിപ്പോവും. കണ്ണുകള്‍ നമ്മളറിയാതെ നിറഞ്ഞ്‌ വായന പലവട്ടം തടസ്സപ്പെട്ടുപോവും. ഇത്‌ എങ്ങനെ ഇങ്ങനെയൊക്കെ എഴുതാന്‍ കഴിഞ്ഞു എന്ന്‌ അത്ഭുതപ്പെട്ടുപോവും. `വല്ലി’ അത്തരത്തിലൊന്നാണ്‌. ചില പുസ്‌തകങ്ങള്‍ വായിച്ചു തീരുമ്പോള്‍ മനസ്സ്‌ വല്ലാതെ വിങ്ങിപ്പോവും. പുസ്‌തകം കയ്യില്‍ നിന്നു താഴെ വെയ്‌ക്കാതെ സ്വപ്‌നം കണ്ടിരുന്നുപോവും. ഈ പുസ്‌തകം വായിച്ചിട്ടുണ്ടോ എന്ന്‌ ആരോടെങ്കിലുമൊക്കെ ഉറക്കെ വിളിച്ചുചോദിയ്‌ക്കാന്‍ തോന്നിപ്പോവും. ഈ സങ്കടം ഇറക്കിവെയ്‌ക്കാന്‍ എന്താണ്‌ വഴി എന്ന്‌ ആലോചിച്ചുപോവും. വേണ്ട വേണ്ട എന്നു സ്വയം വിലക്കിയാലും പിന്നെയും പിന്നെയും പുസ്‌തകത്തിലേയ്‌ക്കു തന്നെ തിരിച്ചുപോവും. ഷീലാ ടോമിയുടെ പുസ്‌തകം അത്തരത്തിലൊന്നാണ്‌. ഏകദേശം അര നൂറ്റാണ്ടുകാലത്തെ വയനാടിന്റെ ചരിത്രം മൂന്നു തലമുറകളിലൂടെ പറയുകയാണ്‌ ഷീലാ ടോമി. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളും ഭൂമിയോടു പടവെട്ടി പൊന്നുവിളയിച്ചവരും അതുണ്ടാക്കിയ സമ്പന്നതയില്‍ തല മറന്ന അത്യാഗ്രഹികളും കാടു കയ്യേറ്റം നടത്തുന്നവരും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പും എല്ലാമെല്ലാം നിറയുന്ന സംഘര്‍ഷഭൂമിയായി മാറിയ വയനാടിന്റെ, വിശിഷ്യാ കല്ലുവയലിന്റെ കഥയാണ്‌ `വല്ലി’. കരുത്തുള്ള ഭാഷയാണ്‌. കവിത തുളുമ്പുന്ന ഭാഷയാണ്‌. വയനാടിന്റെ തനിമയത്രയും ഉള്‍ക്കൊണ്ട ആവിഷ്‌കരണമാണ്‌. `വല്ലി’ അടച്ചുവെച്ചാലും തൊമ്മിച്ചനും സാറയും പത്മനാഭനും അന്നംകുട്ടിയും ലൂസിയും ഇസബെല്ലയും പീറ്ററും ആബായും ഉമ്മിണിത്താറയും സൂസനും ശ്യാമും ടെസ്സയും ജെയിംസും സലോമിയും ഫെലിക്‌സ്‌ മുല്ലക്കാട്ടിലും ബസവനും രുക്കുവും അപ്പേട്ടനും സാവിത്രിയും കാളിയും പ്രകാശനും പേമ്പിയും സ്‌നേഹവായ്‌പുകളുമായി നമ്മളെ പിരിയാന്‍ കൂട്ടാക്കാതെ നില്‍ക്കും. മറക്കാന്‍ ശ്രമിച്ചാലും ഐവാച്ചനും ലൂക്കയും ജോപ്പനും റാഹേലും ദുസ്വപ്‌നങ്ങളായി പിന്തുടരും. ചില പുസ്‌തകങ്ങള്‍ വായിച്ചു തീര്‍ന്നാല്‍, അതിനേക്കുറിച്ച്‌ മുമ്പ്‌ എഴുതിയിട്ടുണ്ടെങ്കിലും ഒരു വട്ടം കൂടി എഴുതാന്‍ തോന്നും. എത്ര പറഞ്ഞാലും മതിയാവില്ലെന്നു തോന്നും. അങ്ങനെയുള്ള ഒരത്യപൂവര്‍വ്വപുസ്‌തകമാണ്‌ `വല്ലി’. അതിനാലാണ്‌ വീണ്ടും ഇവിടെ. എഴുതാന്‍ കുറേയുണ്ട്‌. എന്നാലും `വല്ലി’യെഴുത്ത്‌ അവസാനിപ്പിയ്‌ക്കുകയാണ്‌. എന്നാല്‍ `വല്ലി’വായന അവസാനിയ്‌ക്കുന്നില്ല.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
പ്രിയമുള്ളവരേ, കഴിഞ്ഞ ചില മാസങ്ങളായി, നമ്മുടെ ഈ കേരളക്കര നാം ഇന്ന് വരെ കാണാത്തതും കേൾക്കാത്തതുമായ ഇരുൾ മൂടിയ വ്യസനം നിറഞ്ഞ ഒരു അവസ്ഥയിലൂടെയാണ് കടന്നു പൊക്കോണ്ടിരിക്കുന്നത്. മനുഷ്യൻ മനുഷ്യനോട് എതിർക്കുന്നു, ജാതി ജാതിയോട് പോരാടുന്നു, ഇതിൽ എല്ലാമുപരി പ്രകൃതിയും ഭൂമിയും തനിക്ക് പറഞ്ഞിട്ടുള്ള സമനിലം വിട്ട് വീഞ്ഞ് കുടിച്ച ഒരു മത്തനെ പോലെ പെരുമാറുന്നു. ( ഇത് എല്ലാം ഈറ്റ് നോവിന്റെ ആരംഭമത്രെ) എന്തിനേറെ പറയുന്നു, ഒരു ശരാശരി നിരീശ്വരവാദിയുടെ നാവിൽ നിന്നും പോലും ” എന്റെ ദൈവമേ, എന്ത് അവസ്ഥയാ ഇത് ” എന്ന് കേൾക്കുവാൻ പോലും ഇടയായി. എങ്ങും ഭയം നിമിത്തം, ദൈവത്തോടുള്ള പ്രാർത്ഥനകൾ, എവിടെയും ഉത്കണ്ഠ നിറഞ്ഞ ദൈവത്തോടുള്ള പരാതികൾ. സേവിക്കുന്ന മൂർത്തിയെ മനുഷ്യരിൽ നിന്ന് സംരക്ഷിക്കാൻ മറ്റുചിലർ.. Download ShalomBeats Radio Android App | IOS App പ്രിയമുള്ളവരേ, എനിക്ക് നിങ്ങളോട് പങ്ക്വയ്ക്കുവാൻ ഉള്ളത് എന്തെന്നാൽ, കേവലം കാര്യസാധ്യത്തിന് വേണ്ടി മാത്രമായി തീരരുത് നിന്റെ ഉപവാസങ്ങൾ, വെറുതെ പരാതി പറയാൻ വേണ്ടി മാത്രമാകരുത് നിന്റെ പ്രാർത്ഥനകൾ. നാം വിശ്വസിക്കുന്നത് പോലെ, പ്രാർത്ഥന എന്നാൽ ദൈവത്തോട് സംസാരിക്കുന്നത് അത്രെ.. ഇന്ന് നാം പൊതുവെ കണ്ടു വരുന്ന ഞാൻ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ ഒരു പ്രവണത എന്തെന്ന് വെച്ചാൽ, നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു കഷ്ടം ഉണ്ടായാൽ അപ്പോൾ മാത്രമേ നാം മുഴങ്കാലിൽ ഇരിക്കാൻ ശ്രമിക്കു, അപ്പോൾ മാത്രമേ നാം ഉപവാസം വിളംബരം ചെയ്യൂ. അവസാനം കാര്യം സാധിച്ചു കഴിഞ്ഞാലോ, പിന്നെല്ലാം പഴയ പോലെ തതൈവ. എന്നാൽ ഇങ്ങനെ തന്നെയാണോ വേണ്ടത് എന്ന് നമ്മുക്ക് നമ്മുടെ മനസാക്ഷിയോട് ചോദിച്ചു നോക്കാം. ഒരു മകൻ/മകൾ തന്റെ അപ്പനോട് സംസാരിക്കുന്നത് പോലെ തന്നെയാവണം നാം നമ്മുടെ ദൈവത്തോട് സംസാരിക്കേണ്ടത്. അങ്ങനെ ഒന്ന് കേൾക്കാൻ നമ്മുടെ സ്വർഗ്ഗീയ താതൻ ഏറെ കൊതിക്കുന്നുണ്ട്. മത്തായി 6:5 – 8 വരെ ഉള്ള വാക്യങ്ങൾ പരിശോധിച്ചു നോക്കിയാൽ നമ്മുക്ക് കുറച്ചും കൂടെ വ്യക്തത ലഭിക്കും ; 5) നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 6) നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. 7) പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. 8) അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. നമ്മൾ, നമ്മുക്ക് ലഭിച്ച ഈ വിലയേറിയ ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒക്കെ ഒഴിഞ്ഞിരിക്കുമ്പോൾ, ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ, ” എന്റെ ആത്മീയ ജീവിതം, യഥാർത്ഥത്തിൽ ഒരു അഭിനയമാണോ അതോ അനുഭവമാണോ എന്ന് ” മനസ്സ് കൊണ്ട് ദൈവത്തോട് അടുക്കുക. മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് തന്നെ നിനച്ചാലും നിങ്ങളുടെ മനം കലങ്ങി പോകരുത്. പ്രാർത്ഥനയിൽ ഉറ്റിരിപ്പിന്, എല്ലാറ്റിനിം സ്ത്രോത്രം കരെറ്റിൻ. അപ്പോൾ നിങ്ങൾ ശരിക്കും അനുഭവിച്ചറിയും ആ സ്വർഗ്ഗീയ സാന്നിധ്യം, നിങ്ങൾ പോലും അറിയാതെ നിങ്ങൾ അനുഭവിക്കും ആ സ്വർഗ്ഗീയ സമാധാനം. അത് ഈ ലോകത്തിനോ, മനുഷ്യർക്കോ, ഭാര്യക്കോ, ഭർത്താവിനോ, മക്കൾക്കോ, അമ്മയപ്പൻമ്മാർക്കൊ, ആർക്കും തരാൻ കഴിയുന്നതല്ല. അത് നിങ്ങളും സ്വർഗ്ഗസ്ഥനായ ദൈവവും തമ്മിലുള്ള ബന്ധതിന്റെ അടിസ്ഥാനത്തിലായിരിക്കും.
അകാലത്തില്‍ പൊലിഞ്ഞ കവയിത്രി ഷൈനയെ പറ്റി ഗിരീഷ് എഴുതിയത് മുമ്പ് ഈ കോളത്തില്‍ പരാമര്‍ശിച്ചിരുന്നു. വീണ്ടും, എഴുത്തിന്റെ ഒരു വസന്തം മലയാളികള്‍ക്കായി നല്കി അകാലത്തില്‍ വിടചൊല്ലിയ നന്ദനാരെ വായനക്കാരുടെ സ്മൃതികളില്‍ പുന:സൃഷ്ടിക്കുന്നു ഗിരീഷ്.നിശ്ശബ്ദമായ മാണിക്യവീണ എന്ന അര്‍ത്ഥവത്തായ ശീര്‍ഷകവും തൊട്ടുതാഴെയുള്ള നന്ദനാരുടെ ചിത്രവും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ വരികളിലൂടെ ആ ജീവിതത്തിലേയ്ക്കും ജീവിതാന്ത്യത്തിലേയ്ക്കുമുള്ള പ്രയാണവും ആ നല്ല എഴുത്തുകാരന്‍ അര്‍ഹിക്കുന്ന സ്മരണാഞ്ജലി തന്നെയാണ്. ഒരെഴുത്തുകാരനെന്ന നിലയില്‍ നന്ദനാരെ അറിഞ്ഞവര്‍ക്കും വായിച്ചവര്‍ക്കും ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ആ പേര്‍ കേള്‍ക്കുകകൂടി ചെയ്യാത്തവര്‍ക്ക് നന്ദനാരില്‍ താല്പര്യമുണ്ടാവുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ വരികള്‍ വായിക്കണമെന്നുതോന്നുന്നുവെങ്കില്‍ അവിടെയാണ് ഈയൊരു ലഘുജീവചരിത്രം വിജയം കാണുന്നത്.ഖാദര്‍ പറ്റേപ്പാടത്തിന്റെ പ്രതികരണത്തില്‍ പറഞ്ഞതുപോലെ 'ഇന്നും മനസ്സിന്റെ താഴ് വാരങ്ങളില്‍ വിടരുന്ന നൊമ്പരപ്പൂക്കളാണ് നന്ദനാരുടെ കഥകള്‍'. ഗിരീഷ് അഭിവാദ്യങ്ങള്‍. വിജയലോകം 'വിവരിച്ചോ, നിര്‍വ്വചിച്ചോ കള്ളിയില്‍ ഒതുക്കാനാവാത്ത മലയാളത്തിന്റെ അമൂല്യ സാഹിത്യകാരനായ' എന്ന വാല്‍ക്കഷണത്തോടുകൂടി ഗുരുജി എടുത്തെഴുതിയ വി.കെ.എന്‍ കഥ 'ബ്രാഹ്മമുഹൂര്‍ത്ത'ത്തിന്റെ ഒരു ഭാഗം പലതുകൊണ്ടും ശ്രദ്ധേയമാവുന്നു. ഒന്നാമതായി പണ്ട് വി.കെ.എന്‍ മമ്മൂട്ടിയോടു ചോദിച്ചതുപോലെ 'എന്താ പണി' എന്ന് നാണ്വായരോട് അങ്ങോട്ട് ചോദിക്കേണ്ട അവസ്ഥ എന്തായാലും ബൂലോഗത്തുണ്ടായിക്കൂടാ എന്ന് ഗുരുജി കരുതുന്നുണ്ടാവണം. രണ്ടാമതായി 'ഒരു ഭാഗ' മാവുമ്പോള്‍ പകര്‍പ്പവകാശത്തിന്റെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുകയുമാവാം. കുഞ്ചനും സഞ്ജയനും ശേഷം മലയാളത്തില്‍ ആക്ഷേപഹാസ്യത്തിന്റെ മഹാപ്രപഞ്ചമൊരുക്കിയാണ് വി.കെ.എന്‍ കടന്നുപോയത്. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നപോലെ വി.കെ.എന്റെ പരിഹാസത്തിന് പാത്രമാവാത്തവര്‍ ഒരു മേഖലയിലുമുണ്ടാവില്ല. പത്രപ്രവര്‍ത്തകനായുള്ള പൂര്‍വ്വാശ്രമവും, പൈങ്കിളിമുതല്‍ ദി നേച്ചര്‍ വരെയുളള ശാസ്ത്രമാസികകള്‍ വരെ പരന്നുകിടന്ന അടങ്ങാത്ത വായനയും പാണ്ഡിത്യവും ആ ഹാസ്യത്തിന് അനുപമമായി ഭംഗിയും ചിലപ്പോഴെങ്കിലും ദുര്‍ഗ്രഹതയും സമ്മാനിച്ചിരുന്നു. പലപ്പോഴും ഒറ്റവാക്കുകൊണ്ട് വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കാനുള്ള അനാദൃശമായ കഴിവാണ് വി.കെ.എന്‍ ഹാസ്യത്തിന്റെ കരുത്ത്. 'അതിയാന്‍ മൂന്നില്‍ നിര്‍ത്തുവാനുള്ള പ്രകോപനം?' ഇതിലെ പ്രകോപനം എന്ന പദമാണ് ഇവിടെ ചിരിയുടെ താക്കോല്‍. ആ താക്കോല്‍ തുറക്കുന്നതാവട്ടെ 'മൂന്നിലധികം പേരോടും തന്നോടും നീതിചെയ്യാന്‍ കഴിയില്ലെന്ന സത്യസന്ധമായ വിശ്വാസം' എന്നു വായിക്കുന്നതോടെയുള്ള ഒരു പൊട്ടിച്ചിരിയിലേയ്ക്കും. Brevity is the soul of wit എന്നത് മലയാളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് എഴുത്തുകാരില്‍ മുന്‍നിരയില്‍ തന്നെയാണ് വി.കെ.എന്‍. കുറച്ചുവാക്കുകളെ കൊണ്ട് കൂടുതലെഴുതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മഹാനായ ആ സാഹിത്യകാരനുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ഗുരുജിയുടെ ഈ സദുദ്യമം. ലോകസിനിമ 'ബാല്യത്തിന്റെ നിഷ്‌കളങ്കതയും അധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വംശീയമേല്‍ക്കോയ്മയുടെയും ക്രൂരതയും ഒരുപോലെ അടയാളപ്പെടുത്തുന്ന 'The Boy in the Stripped Pyjamas' എന്ന നാസി തടങ്കല്‍പാളയ കഥ പറയുന്ന മികച്ച ചിത്രത്തിന്റെ ഒരു ആസ്വാദനമാണ് 'മരണവസ്ത്രം'. ഒരു നിരൂപണത്തിലുപരിയായി ആ സിനിമ കണ്ട ഒരു പ്രതീതിയാണ് എഴുത്ത് ഉളവാക്കുന്നത്. ഇങ്ങിനെ സിനിമയെ അതിന്റെ ഇതിവൃത്തവും തുടക്കവും ഒടുക്കവും സന്ദേശവും അടക്കം സ്്ക്രീനില്‍നിന്നും കടലാസിലേയ്ക്ക് ആവാഹിച്ചെടുക്കുമ്പോള്‍, സ്വാഭാവികമായും സിനിമ കാണാനുള്ള പ്രേക്ഷകന്റെ താത്പര്യത്തെ കെടുത്തിക്കളയുകയല്ലേ ചെയ്യുന്നത്? നിരൂപകന്റെ പണി, ആ താത്പര്യത്തെ ജ്വലിപ്പിച്ചെടുക്കുകയാണ്. 'മരണവസ്ത്രം' വായിച്ച ഈയുള്ളവന് ഇനി ആ സിനിമ കാണാനുള്ള ആഗ്രഹമില്ല. കാരണം സ്്ക്രീനിലെ കാഴ്ചകള്‍ വരികളില്‍ വായിച്ചെടുത്തു. മറിച്ച് ഒരു സിനിമാ ആസ്വാദനം എഴുതുന്നയാള്‍ അതിന്റെ കഥാഭാഗങ്ങള്‍ മാറ്റിവച്ച് കലാമൂല്യം, സാങ്കേതികമികവ്, ഫോട്ടോഗ്രഫി, ഇതിവൃത്തത്തെപറ്റി ഒരു സൂചന തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ച് ആ സിനിമ കാണാനുള്ള ആകാംക്ഷ വായനക്കാരനില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. ലോകമലയാളം എം.എസ് പ്രകാശ് ഒരനുഗൃഹീത കാര്‍ട്ടൂണിസ്റ്റാണ്, എ ബോണ്‍ കാര്‍ട്ടൂണിസ്റ്റ്. പ്രകാശിന്റെ 'വിശ്വാസ പ്രതിസന്ധി' എന്ന കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. തികച്ചും സ്വതന്ത്രമായി നില്ക്കുന്ന ഒരു രചന. വരകളും വരികളും ചരിത്രത്തെ കൂട്ടുപിടിക്കുന്നില്ല. ഏതെങ്കിലും സിനികളിലെ കിടിലന്‍ ഡയലോഗുകളോ രംഗങ്ങളോ ആവുന്നില്ല. ആരുടെയും കവിതാശകലവുമല്ല. തികഞ്ഞ ശൂന്യതയില്‍ നിന്നും കാര്‍ട്ടൂണിസ്റ്റ് നടത്തിയ സൃഷ്ടിയാണോ എന്നുതോന്നിപ്പിക്കും വിധം മനോഹരം. വലംകൈയ്യില്‍ ബീഡിയും ഇടംകൈ തലയിലും വച്ചുകൊണ്ടുള്ള ആ മനുഷ്യന്റെ കക്കൂസിലെ ഇരുപ്പ് കണ്ടാല്‍ ആരോടാണ് ചിരിച്ചുപോവാതിരിക്കുക. 'കര്‍ത്താവോ കാറല്‍മാര്‍ക്‌സോ' എന്ന വരി കാണുമ്പോഴാണ് ചിരി ചിന്തയ്ക്ക് വഴിമാറുക. രണ്ടും ഒരു വിശ്വാസം - ജീസസും മാര്‍ക്‌സും. അഥവാ കൃസ്തുമതവും കമ്മ്യൂണിസവും. ശാസ്ത്രത്തിന്റെയോ സത്യത്തിന്റെയോ ഊന്നുവടികളില്ലാതെആര്‍ജിക്കപ്പെടുന്ന അറിവിനെയാണ് നമ്മള്‍ വിശ്വാസം എന്നുവിളിക്കുക. സത്യമാവാം അസത്യമാവാം, ശാസ്ത്രീയമാവാം അശാസ്ത്രീയമാവാം. കക്കൂസിലിരിക്കുന്ന മനുഷ്യന്‍ വിശ്വാസപ്രതിസന്ധിയുടെ കാര്യം ലില്ലിക്കുട്ടിയോട് വിളിച്ചുപറയുമ്പോള്‍ കിട്ടുന്ന മറുപടി അതിലേറെ രസകരം. ഒരൊന്നൊന്നര മറുപടിയാണത്. ആശയങ്ങള്‍ക്കുമീതെ ആമാശയങ്ങള്‍ വളരുന്നത് വരിച്ചും വരച്ചും കാട്ടുന്നൂ പ്രകാശ്. അഭിവാദ്യങ്ങള്‍.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
എഞ്ചിനീറിങ് ആന്‍ഡ് സൊല്യൂഷന്‍ കമ്പനിയായ യുണിപാര്‍ട്ടസ് ഇന്ത്യ പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങുന്നു. ഓഹരി ഒന്നിന് 548 -577 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപി ഒയിലൂടെ 836 കോടി രൂപ സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്നു ദിവസത്തെ പ്രാരംഭ വില്പന നവംബര്‍ 30 നു ആരംഭിച്ച് ഡിസംബര്‍ 2 ന് അവസാനിക്കും. നവംബര്‍ 29 മുതല്‍ ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലേലം ആരംഭിക്കും. ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് പൂര്‍ത്തിയാക്കുക. കമ്പനിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും, മറ്റു നിക്ഷേപകരുടെയും കൈവശമുള്ള 1,44,81,942 ലക്ഷം ഓഹരികളാണ് ഓഫര്‍ ഫോര്‍ സൈലിലൂടെ വില്‍ക്കുന്നത്. കരണ്‍ സോണി 2018 സിജി- എന്‍ജി നെവാഡ ട്രസ്റ്റ്, മെഹര്‍ സോണി 2018 സിജി- എന്‍ജി നെവാഡ ട്രസ്റ്റ് , പമേല സോണി, അശോക ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ്, അംബ ദേവി മൗറീഷ്യസ് ഹോള്‍ഡിങ് ലിമിറ്റഡ് എന്നിവരാണ് ഓഫര്‍ ഫോര്‍ സെലിനായി ഓഹരികള്‍ നല്‍കുന്ന പ്രൊമോട്ടര്‍ സ്ഥാപനങ്ങളും നിക്ഷേപകരും. പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന തുക കണക്കാക്കിയാല്‍ 836 കോടി രൂപ വരെ സമാഹരിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇഷ്യൂ ചെയ്യുന്ന ഓഹരികളില്‍ പകുതിയും ഇന്‍സ്ടിറ്റിയുഷണല്‍ നിക്ഷേപകര്‍ക്കും, 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും, 15 ശതമാനം ഇന്‍സ്ടിറ്റിയുഷണല്‍ ഇതര നിക്ഷേപകര്‍ക്കും മാറ്റി വക്കും. നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 25 ഓഹരികള്‍ മുതല്‍ വാങ്ങാം. ഇതിനു മുന്‍പ് കമ്പനി 2018 ഡിസംബറിലും, 2014 സെപ്റ്റംബറിലും ഐപിഒയ്ക്കായി സെബിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. രണ്ട് തവണ ഐപിഒ ആരംഭിക്കുന്നതിന് റെഗുലേറ്ററുടെ അനുമതി നേടിയെങ്കിലും പ്രാരംഭ ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോയില്ല. ആക്‌സിസ് ബാങ്ക്, ഡാം കാപിറ്റല്‍ അഡൈ്വസേഴ്‌സ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ബുക്ക് റണ്ണിങ് മാനേജര്‍മാര്‍. ഡിസംബര്‍ 12 നു കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. എഞ്ചിനീയറിംഗ് സിസ്റ്റംസ് ആന്‍ഡ് സൊല്യൂഷന്‍സിന്റെ ആഗോള നിര്‍മ്മാതാക്കളാണ് യുണിപാര്‍ട്ട്‌സ് ഇന്ത്യ. 25-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയില്‍ Crime Kerala November 24, 2022 | Published by : Express Kerala Network തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയില്‍. നേമം കരുമം സ്വദേശി ശ്രീജിത്താണ് പിടിയിലായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണ് യുവതി. അമ്മയെ ജോലിക്ക് കൊണ്ട് വിട്ട് തിരിച്ച് വരുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വഞ്ചിയൂര്‍ കോടതി പരിസരത്തെ ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സിന് മുന്നിൽ വച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചത്. സ്കൂട്ടറിലിരുന്ന് പ്രതി സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിന്‍റെ നമ്പര്‍ സി സി ടി വി യിൽ നിന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മൊബൈൽ നമ്പര്‍ ഓഫ് ചെയ്ത് നഗരത്തിൽ കറങ്ങുകയായിരുന്ന പ്രതിയെ മൂന്നരയോടെ നേമത്തിന് സമീപം കരുമത്ത് നിന്നാണ് പിടികൂടിയത്. സ്‍കൂട്ടര്‍ അമ്മയുടെ പേരിലാണ്. പേട്ടയിലെ ഫ്ലാറ്റിൽ അമ്മയെ വീട്ടുജോലിക്ക് കൊണ്ട് വിട്ട് മടങ്ങുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യം മുൻപ് ചെയ്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
വരാനിരിക്കുന്ന ഏഷ്യാ കപ്പിനെ ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ ആരാധകര്‍ നോക്കിക്കാണുന്നത്. കിരീടം നിലനിര്‍ത്താനുറച്ച് ഇന്ത്യന്‍ ടീം യു.എ.ഇയിലിറങ്ങുമ്പോള്‍ കണക്കിലെ കളികളും ഇന്ത്യക്ക് അനുകൂലമാണ്. യു.എ.ഇയില്‍ കളിച്ച എല്ലാ ഏഷ്യാ കപ്പിലും ജേതാക്കള്‍ ഇന്ത്യ തന്നെയാണ്. വരാനിരിക്കുന്ന ലോകകപ്പിന് കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റായിട്ടാണ് നടക്കുന്നത്. 2016ലായിരുന്നു ഏഷ്യാ കപ്പ് ആദ്യവും അവസാനവുമായി ടി-20 ഫോര്‍മാറ്റില്‍ നടന്നത്. അന്നും ഇന്ത്യ തന്നെയായിരുന്നു ജേതാക്കളായത്. ഇന്ത്യന്‍ ടീമിന്റെ ബാറ്റര്‍മാര്‍ അടിച്ചുകളിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യ പിന്നെ അണ്‍സ്റ്റോപ്പബിളാണ്. ഇന്ത്യയുടെ ബാറ്റര്‍മാര്‍ക്ക് കരുത്തേകാനായി യു.എ.യിലെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം കുല്‍ദീപ് സെന്‍. നെറ്റ് ബൗളറായാണ് താരം ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ നെറ്റ് സെഷനുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ രാജസ്ഥാന്റെ പേസ് സെന്‍സേഷന്‍ കുല്‍ദീപ് സെന്നിന്റെ വരവോടെ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. Also Read Also Read ഇന്ത്യ- പാക് ഫൈനലിന്റെ സമയത്ത് ആ രണ്ട് താരങ്ങള്‍ പൊട്ടിക്കരയുകയായിരുന്നു: വസീം അക്രം ബൗളിങ്ങിലെ സ്വിങ്ങും വന്യമായ വേഗതയുമാണ് സെന്നിനെ തെരഞ്ഞെടുത്തതിന്റെ പിന്നിലെ പ്രധാന കാരണങ്ങള്‍. ഐ.പി.എല്ലിലേതെന്ന പോലെ 145 കിലോമീറ്റര്‍ വേഗതയില്‍ നെറ്റ്‌സിലും പന്തെറിയാന്‍ സെന്നിനാവുമെന്നാണ് ടീം കണക്കുകൂട്ടുന്നത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മധ്യപ്രദേശുകാരന് സാധിച്ചിരുന്നു. എട്ട് വയസ്സില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ സെന്‍, 2018ല്‍ മധ്യപ്രദേശിന് വേണ്ടി കളിച്ചുകൊണ്ടാണ് തന്റെ ആഭ്യന്തര അരങ്ങേറ്റം കുറിച്ചത്. ഐ.പി.എലില്‍ ഏഴ് മത്സരങ്ങളിലായി എട്ട് വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. ഏഷ്യാ കപ്പിലെ നാല് നെറ്റ് ബൗളര്‍മാരില്‍ ഒരാളാണ് കുല്‍ദീപ്. ആദ്യമായാണ് 25കാരന്‍ ഏതെങ്കിലും രൂപത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. Also Read Also Read ഞാന്‍ കേരളത്തിലൊന്നും അല്ലല്ലോ, നോര്‍ത്തില്‍ തന്നെയല്ലേ; എനിക്കും രോഹിത്തിനും ഒരേ വയസ്, എന്നിട്ടും പ്രായത്തിന്റെ പേരില്‍ ഇങ്ങനെ തഴയണോ? ബി.സി.സി.ഐക്കെതിരെ രഞ്ജിയിലെ പുലി സ്‌പോര്‍ട്‌സ് തക്കിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ രാഹുല്‍ റാവത്ത് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. Deepak Chahar is still with the Indian squad as a reserve for the Asia Cup in the UAE. Reports of his injury are all wrong, and Kuldeep Sen has joined the team as a net bowler. — Rahul Rawat (@rawatrahul9) August 25, 2022 ബി.സി.സി.ഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ഓഗസ്റ്റ് 22ന് കുല്‍ദീപിനെ വിളിച്ച് നെറ്റ് ബൗളറായി ദുബായിലേക്ക് പോകാന്‍ പറഞ്ഞിരുന്നെന്ന് സെന്നിന്റെ സഹോദരനും വ്യക്തമാക്കി. Also Read Also Read ‘ഒന്നും രണ്ടുമല്ല, മെസി ഇനിയും നാല് ബാലണ്‍ ഡി ഓര്‍ നേടും’ ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – പാക് മത്സരം ഓഗസ്റ്റ് 28നാണ് നടക്കുന്നത്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
azərbaycanAfrikaansBahasa IndonesiaMelayucatalàčeštinadanskDeutscheestiEnglishespañolfrançaisGaeilgehrvatskiitalianoKiswahililatviešulietuviųmagyarNederlandsnorsk bokmålo‘zbekFilipinopolskiPortuguês (Brasil)Português (Portugal)românăshqipslovenčinaslovenščinasuomisvenskaTiếng ViệtTürkçeΕλληνικάбългарскиқазақ тілімакедонскирусскийсрпскиукраїнськаעבריתالعربيةفارسیاردوবাংলাहिन्दीગુજરાતીಕನ್ನಡमराठीਪੰਜਾਬੀதமிழ்తెలుగుമലയാളംไทย简体中文繁體中文(台灣)繁體中文(香港)日本語한국어 WhatsApp മായി ബന്ധപ്പെടുക WhatsApp Messenger Support To better assist you, contact us from your phone by opening WhatsApp > Settings > Help > Contact Us. You can also visit our സഹായ കേന്ദ്രം for additional information. Let us know how you use WhatsApp by providing the necessary information below. Then, tap or click "Send Question" to contact us. ഫോണ്‍ നമ്പര്‍ നിങ്ങൾ WhatsApp അക്കൗണ്ടിനായി ഉപയോഗിക്കുന്ന ഫോൺ നമ്പർ നൽകുക. അണ്ടോറ (+376)അഫ്‌ഗാനിസ്ഥാന്‍ (+93)അമേരിക്കൻ ഐക്യ നാടുകള്‍ (+1)അമേരിക്കൻ സമോവ (+1)അംഗോള (+244)അയർലാന്റ് (+353)അര്‍ജന്‍റീന (+54)അർമീനിയ (+374)അല്‍ബേനിയ (+355)അസര്‍ബൈജാന്‍ (+994)അള്‍ജീരിയ (+213)അറൂബ (+297)ആൻഗില്ല (+1)ആന്റിഗ്വ (+1)ഇക്വഡോര്‍ (+593)ഇക്വറ്റോറിയല്‍ ഗിനിയ (+240)ഇന്തോനേഷ്യ (+62)ഇന്ത്യ (+91)ഇസ്രായേല്‍ (+972)ഇറാഖ് (+964)ഇറാൻ (+98)ഇറ്റലി (+39)ഈജിപ്റ്റ് (+20)ഉക്രൈൻ (+380)ഉഗാണ്ട (+256)ഉസ്‌ബെക്കിസ്ഥാന്‍ (+998)ഉറൂഗ്വേ (+598)എത്യോപ്യ (+251)എല്‍ സാൽവദോര്‍ (+503)എസ്റ്റോണിയ (+372)എറിത്രിയ (+291)ഐല്‍ ഓഫ് മാന്‍ (+44)ഐവറി കോസ്റ്റ് (+225)ഐസ്‌ലാന്‍റ് (+354)ഒമാൻ (+968)ഓസ്ട്രിയ (+43)ഓസ്ട്രേലിയ (+61)കംബോഡിയ (+855)കസാക്കിസ്ഥാൻ (+7)കാനഡ (+1)കാമറൂണ്‍ (+237)കിരിബാട്ടി (+686)കിര്‍ഗിസ്ഥാന്‍ (+996)കുക്ക് ദ്വീപുകൾ (+682)കുവൈറ്റ്‌ (+965)കുറാകാവോ (+599)കെനിയ (+254)കേപ് വെർദെ (+238)കേമാൻ ഐലൻഡ്‌സ് (+1)കൊസോവോ (+383)കൊളംബിയ (+57)കോമൊറോസ് (+269)കോസ്റ്റാറിക്ക (+506)ക്യൂബ (+53)ക്രൊയേഷ്യ (+385)ഖത്തർ (+974)ഗയാന (+592)ഗാബണ്‍ (+241)ഗാംബിയ (+220)ഗിനിയ (+224)ഗിനിയ ബിസൗ (+245)ഗേൺസെ (+44)ഗ്രനേഡ (+1)ഗ്രീൻലാൻഡ്‌ (+299)ഗ്രീസ് (+30)ഗ്വാട്ടിമാല (+502)ഗ്വാഡലൂപ്പ് (+590)ഗ്വാം (+1)ഘാന (+233)ചിലി (+56)ചെക്ക്‌ റിപ്പബ്ലിക് (+420)ചൈന (+86)ഛാഡ് (+235)ജപ്പാന്‍ (+81)ജമൈക്ക (+1)ജര്‍മ്മനി (+49)ജിബ്രാള്‍ട്ടര്‍ (+350)ജെഴ്‌സി (+44)ജോര്‍ജ്ജിയ (+995)ജോര്‍ദ്ദാന്‍ (+962)ടർക്ക്സ് ആൻഡ് കെയ്ക്കോസ് (+1)ടാന്‍സാനിയ (+255)ടുണീഷ്യ (+216)ടുവാലു (+688)ടൊക്കെലൂ (+690)ടോംഗ (+676)ട്രിനിഡാഡ് അന്റ് ടുബാഗോ (+1)ഡെൻമാർക്ക്‌ (+45)ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (+243)ഡൊമിനിക്ക (+1)ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്‌ (+1)താജിക്കിസ്ഥാൻ (+992)തായ്‌ലാൻഡ് (+66)തായ്‌വാൻ (+886)തിമോര്‍-ലെസ്റ്റെ (+670)തുർക്കി (+90)തുർക്ക്മെനിസ്ഥാൻ (+993)ദക്ഷിണ കൊറിയ (+82)ദക്ഷിണ സുഡാൻ (+211)ദക്ഷിണാഫ്രിക്ക (+27)ദിജിബൗട്ടി (+253)നമീബിയ (+264)നിക്കരാഗ്വ (+505)നെതര്‍‌ലാന്റ്‌സ് (+31)നേപ്പാൾ (+977)നൈജർ (+227)നൈജീരിയ (+234)നോർതേൺ മറിയാന ഐലന്റ്സ് (+1)നോർഫോക്ക് ദ്വീപ് (+672)നോര്‍വേ (+47)നൗറു (+674)ന്യൂ കാലിഡോണിയ (+687)ന്യൂയി (+683)ന്യൂസിലാന്റ്‌ (+64)പടിഞ്ഞാറന്‍ സഹാറ (+212)പനാമ (+507)പരാഗ്വേ (+595)പലാവു (+680)പാക്കിസ്ഥാൻ (+92)പാപ്പുവ ന്യൂ ഗിനിയ (+675)പാലസ്തീന്‍ (+970)പെറു (+51)പോർച്ചുഗൽ (+351)പോർട്ടോ റിക്കോ (+1)പോളണ്ട് (+48)ഫറോ ദ്വീപുകള്‍ (+298)ഫാക്ക്‌ലാന്‍റ് ദ്വീപുകള്‍‌ (+500)ഫിജി (+679)ഫിൻലാൻഡ്‌ (+358)ഫിലിപ്പീൻസ് (+63)ഫെഡറേറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ (+691)ഫ്രഞ്ച് ഗയാന (+594)ഫ്രഞ്ച്‌ പോളിനേഷ്യ (+689)ഫ്രാന്‍സ് (+33)ബംഗ്ലാദേശ് (+880)ബഹാമാസ് (+1)ബഹ്റിൻ (+973)ബൾഗേറിയ (+359)ബറുണ്ടി (+257)ബാർബഡോസ് (+1)ബുര്‍ക്കിനോ ഫാസോ (+226)ബെനിന്‍ (+229)ബെർമുഡ (+1)ബെലാറസ് (+375)ബെലീസ് (+501)ബെൽജിയം (+32)ബൊണെയ്ർ, സിന്റ് യുസ്റ്റേഷ്യസ്, സാബ (+599)ബൊളീവിയ (+591)ബോട്സ്വാന (+267)ബോസ്‌നിയയും ഹെര്‍‌സേഗോവിനയും (+387)ബ്രസീല്‍ (+55)ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര ഭൂപ്രദേശങ്ങൾ (+246)ബ്രിട്ടീഷ് വെർജിൻ ഐലന്റ്‌സ് (+1)ബ്രൂണൈ (+673)ഭൂട്ടാന്‍ (+975)മക്കാവു (+853)മഡഗാസ്ക്കർ (+261)മംഗോളിയ (+976)മയോട്ടി (+262)മലാവി (+265)മലേഷ്യ (+60)മല്‍ഡോവ (+373)മാര്‍ട്ടിനിക്ക് (+596)മാര്‍ഷല്‍ ദ്വീപുകള്‍ (+692)മാലി (+223)മാലിദ്വീപുകള്‍ (+960)മാസിഡോണിയ (+389)മാൾട്ട (+356)മെക്‌സിക്കോ (+52)മൊണാക്കൊ (+377)മൊണ്ടെസരത്ത് (+1)മൊസാംബിക്ക് (+258)മൊറോക്കോ (+212)മോണ്ടിനെഗ്രോ (+382)മൗറിറ്റാനിയ (+222)മൗറീഷ്യസ് (+230)മ്യാന്മാർ (+95)യുഎസ് വിർജിൻ ദ്വീപുകൾ (+1)യുണൈറ്റഡ് അറബ് എമിറേറ്റ്സ് (+971)യുണൈറ്റഡ് കിംഗ്‌ഡം (+44)യെമെൻ (+967)ലക്‌സംബര്‍ഗ് (+352)ലാവോസ് (+856)ലാറ്റ്വിയ (+371)ലിച്ചെന്‍സ്റ്റീന്‍ (+423)ലിത്വാനിയ (+370)ലിബിയ (+218)ലെബനന്‍ (+961)ലെസൊതോ (+266)ലൈബീരിയ (+231)വടക്കൻ കൊറിയ (+850)വത്തിക്കാന്‍ നഗരം (+39)വന്വാതു (+678)വാലിസ് ആന്റ് ഫ്യൂച്യുന (+681)വിയറ്റ്നാം (+84)വെനിസ്വേല (+58)ശ്രീലങ്ക (+94)സമോവ (+685)സാൻ മരിനോ (+378)സാംബിയ (+260)സാവോ ടോമും പ്രിന്‍സിപെയും (+239)സിന്റ് മാർട്ടെൻ (+1)സിംഗപ്പൂര്‍ (+65)സിംബാബ്‌വേ (+263)സിയെറ ലിയോണ്‍ (+232)സിറിയ (+963)സീഷെൽസ് (+248)സുഡാൻ (+249)സുരിനെയിം (+597)സെനഗല്‍ (+221)സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് (+236)സെന്റ് കിറ്റ്സ് ആന്റ് നെവിസ് (+1)സെന്റ് പിയറി ആൻഡ് മിക്കലൻ (+508)സെന്റ് ബാർത്തലമി (+590)സെന്റ് മാർട്ടിൻ (+590)സെന്റ് ലൂസിയ (+1)സെന്റ് വിൻസെന്റ് ആന്റ് ഗ്രെനെഡൈൻസ് (+1)സെന്റ് ഹെലീന (+290)സെർബിയ (+381)സൈപ്രസ് (+357)സോമാലിയ (+252)സോളമൻ ഐലന്റ്സ് (+677)സൗദി അറേബ്യ (+966)സ്പെയിൻ (+34)സ്ലോവാക്യ (+421)സ്ലോവേനിയ (+386)സ്വാസിലാന്റ് (+268)സ്വിറ്റ്സര്‍ലാന്റ് (+41)സ്വീഡൻ (+46)ഹംഗറി (+36)ഹെയ്‌തി (+509)ഹോങ്കോങ്ങ് (+852)ഹോണ്ടുറാസ് (+504)റഷ്യ (+7)റിപ്പബ്ലിക്ക് ഓഫ് കോംഗോ (+242)റീയൂണിയന്‍ (+262)റുവാണ്ട (+250)റൊമാനിയ (+40)റ്റൊഗൊ (+228)
ഒടുവില്‍ ലോകം കണ്ട മറ്റൊരു ഇതിഹാസ താരം കൂടി കളിക്കളം വിട്ടു. റോഡ് ലേവറിന്‍റെ പേരില്‍ തുടങ്ങിയ ടൂര്‍ണ്ണമെന്‍റില്‍ തന്‍റെ കൂട്ടുകാരനും ചിരകാല എതിരാളിയുമായ റാഫേല്‍ നദാലുമൊത്ത് ടീം യൂറോപ്പിനായിട്ടാണ് റോജര്‍ ഫെഡറര്‍ അവസാനമായി റാക്കറ്റേന്തിയത്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കളത്തിലേക്ക് വരുമ്പോള്‍ ആ പ്രായത്തിലുള്ള ഏതൊരു ആളെയും പോലെ അസ്വസ്ഥനും ദേഷ്യവുമെല്ലാം തികഞ്ഞൊരാളായിരുന്നു ഫെഡററും. എന്നാല്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറം ടെന്നിസ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങുമ്പോള്‍ ഫെഡററോളം മാന്യനായ ടെന്നിസ് കളിക്കാര്‍ അത്യപൂര്‍വ്വമാണെന്ന് പറയേണ്ടിവരും. കളിക്കാനുള്ള തീയും തോൽക്കുമ്പോഴും തെറ്റുകൾ വരുത്തുമ്പോഴും ശാന്തനാകാനുള്ള തണുപ്പും രണ്ടും ശീലിച്ചതാണ് തന്‍റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന ഫെഡറര്‍ സ്വയം വിലയിരുത്തുന്നു. കളിക്കളത്തിലെ മാന്യതയും എതിരാളികളോടുള്ള പെരുമാറ്റവും പരിഗണിച്ച് സമ്മാനിക്കുന്ന Stefan Edberg Sportsmanship Award പതിമൂന്ന് തവണയാണ് ഫെഡറർ സ്വന്തമാക്കിയതെന്ന് പറയുമ്പോള്‍ തന്നെ, കളിക്കളത്തിലെ അദ്ദേഹത്തിന്‍റെ മനോഭാവം വ്യക്തമാണ്. 1998ൽ വിമ്പിൾഡൻ ജൂനിയർ ചാംപ്യനായാണ് ഫെഡറർ വരവറിയിച്ചത്. 2001 ൽ വിമ്പിൾഡൻ പ്രീക്വാർട്ടറിൽ പീറ്റ് സാംപ്രസിനെ വീഴ്ത്തി സീനിയർ ഫെഡറർ ടെന്നീസ് ലോകത്തിന്‍റെ ശ്രദ്ധയിലെത്തി. അതേ കോർട്ടിൽ 2003 ൽ ആദ്യ ഗ്രാൻസ്‍ലാം കിരീടം. പിന്നെ തുടർച്ചയായി നാലു കിരീടങ്ങൾ കൂടി. ആകെ എട്ട് വിംബിൾഡൺ കിരീടം. അതും ഒരു റെക്കോഡ്. വിംബിൾഡണിലെ പുൽക്കോർട്ടും കാണികളും ഫെഡററെ പോലെ വേറെ ആരേയും ഇന്നേവരെ സ്നേഹിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പീറ്റ് സാംപ്രസ്, ആന്ദ്രേ അഗാസി, ആൻഡി റോഡിക്ക്, റാഫെൽ നദാൽ, നോവാക് ജ്യോക്കോവിച്ച് തുടങ്ങി പ്രഗത്ഭരായ എതിരാളികൾക്കൊപ്പം കളിച്ച ഫെഡററുടെ ഒറ്റക്കയ്യൻ ബാക്ഹാൻഡുകളും സ്‌ലൈസിങ് ഷോട്ടുകളും അംഗീകാരങ്ങളുടെയും ആരാധനയുടെയും പുതിയ ലോകം തീർത്തു. ആറ് ഓസ്ട്രേലിയൻ ഓപ്പൺ, അഞ്ച് യുഎസ് ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ. ഇരുപത് ഗ്രാൻസ്ലാം കിരീടം എന്ന നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ആകെ കരിയറിൽ നേടിയത് 103 കിരീടങ്ങൾ. Laureus World Sportsman of the Year പുരസ്കാരം നേടിയത് അഞ്ച് തവണ. 310 ആഴ്ച ലോക ഒന്നാം നമ്പർ താരം. അതിൽ 237 ആഴ്ചയും തുടർച്ചയായിട്ട്. മുപ്പത്തിയാറാം വയസില്‍ ലോകത്തെ ഒന്നാം റാങ്കുകാരനായ പ്രയമേറിയ താരം. അങ്ങനെ തന്‍റെ നാല്‍പ്പത്തിയൊന്നാം വയസില്‍ പടിയിറങ്ങുമ്പോള്‍ ടെന്നിസ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കിയ ഏക്കാലത്തെയും മികച്ച കളിക്കാരന്‍ കൂടിയാണ് കളം വിടുന്നത്. പവർ ടെന്നീസിന്‍റെ ചടുലതയും ക്ലാസിക് ടെന്നീസിന്‍റെ സൗന്ദര്യവും സൗമ്യവും അന്തസ്സുറ്റതുമായ പെരുമാറ്റവും ആരാധകഹൃദയങ്ങള്‍ കീഴടക്കാന്‍ ഫെഡററെ പ്രാപ്തനാക്കി. ഇടയ്ക്ക് നേരിടേണ്ടിവന്ന പരിക്കുകളില്‍ നിന്നും വിശ്രമങ്ങളില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം ടെന്നിസ് കോര്‍ട്ടുകളില്‍ വീണ്ടും വിസ്മയം തീര്‍ത്തു. അങ്ങനെ നീണ്ട 24 വര്‍ഷങ്ങള്‍ക്കും 1500 ല്‍ അധികം മത്സരങ്ങള്‍ക്കും ശേഷം തന്‍റെ നാല്‍പ്പത്തിയൊന്നാം വയസില്‍ വിരമിക്കുമ്പോള്‍ ടെന്നിസ് ലോകം കീഴടക്കിയ എക്കാലത്തെയും വലിയ പ്രതിഭകളുടെ കൂട്ടത്തില്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ സ്ഥനവും. റോജർ-നദാൽ-ജോക്കോ... ടെന്നീസ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്ന ആ ത്രയങ്ങളില്‍ ഒരാള്‍ പടിയിറങ്ങി. മറ്റൊരാള്‍ വാക്സിന്‍ പ്രശ്നത്തില്‍ പല ടൂര്‍ണ്ണമെന്‍റികളും ഒഴിവാക്കുന്നു. ഇനിയില്ലിതുപോലൊരു ടെന്നീസ് കാലം എന്ന് ആരാധകര്‍ പറഞ്ഞാല്‍ അതിലും അതിശയോക്തിയില്ല. അവാസാന കളിയില്‍ തിയാഫോ-ജാക്സോക് സഖ്യത്തിനെതിരെ ഫെഡററും നദാലും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചതെങ്കിലും പരാജയപ്പെട്ടു. പക്ഷേ ആ പരാജയത്തേക്കാള്‍ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടാവുക ഇനി ആ ചടുലമായ ക്ലാസിക്കല്‍ ടെന്നീസ് കളികാണാന്‍ കഴിയില്ലല്ലോ എന്ന ബോധ്യമാകും. Follow Us: Download App: --> RELATED STORIES സ്കൂള്‍ മീറ്റില്‍ പാലക്കാടന്‍ കാറ്റ്; അതിവേഗത്തില്‍ മേഘയും അനുരാഗും ഹിജാബില്ലാതെ ചാമ്പ്യൻഷിപ്പ് കളിച്ചു, മാപ്പ് പറഞ്ഞിട്ടും വിട്ടില്ല; മടങ്ങിയെത്തിയപ്പോൾ വീട് ഇടിച്ചുനിരത്തി നാട്ടിലെ ക്ലബ് സ്പോൺസർ ചെയ്ത സ്പൈക്കുമായി ഓടി മഷൂദ്; സ്കൂള്‍ കായികമേളയിലെ ആദ്യ സ്വർണ്ണം പാലക്കാട് ജില്ലക്ക് ചൈനീസ് ഗ്രാന്‍റ് പ്രീ റദ്ദാക്കി എഫ്1; കാരണം കൊവിഡ് ഒളിംപിക് അസോസിയേഷനെ നയിക്കാന്‍ പി ടി ഉഷ, മറ്റ് നോമിനിേഷനുകള്‍ ഇല്ല LATEST NEWS കുര്‍ളയില്‍ 42കാരി കൂട്ട ബലാത്സംഗത്തിനിരയായി; ലൈറ്റര്‍ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങള്‍ പൊള്ളിച്ച് യുവാക്കള്‍
നടിയും മോഡലുമായ ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെസിബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷംന തന്നെയാണ് വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ ഷംന പങ്കുവെച്ചു. 'കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. നടിയും അവതാരകയുമായ പേളി മാണി, രചന നാരായണന്‍കുട്ടി, ശില്‍പ ബാല, നൃത്തസംവിധായകരായ ശേഖര്‍ മാസ്റ്റര്‍, നീരവ് ബവ്‌ലേജ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. സിനിമാ ലോകത്ത് പൂര്‍ണ എന്ന പേരിലും അറിയപ്പെടുന്ന നടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരം. 2004-ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നര്‍ത്തകി കൂടിയായ ഷംന സിനിമ രംഗത്തെത്തുന്നത്. അനുബന്ധ വാര്‍ത്തകള്‍ തൊണ്ണൂറുകളുടെ അവസാനം,കേബിള്‍ ടിവിക്കാര്‍ മാസപ്പിരിവ് തുടങ്ങിയ സമയം,കെകെയുടെ ആരാധകനായ നടന്‍ സാജിദ് യാഹിയ ! അനുപമ പരമേശ്വരന്റെ കാര്‍ത്തികേയ-2 റിലീസ് പ്രഖ്യാപിച്ചു, മോഷന്‍ പോസ്റ്റര്‍ അർജിത്തിനും ആത്തിഫ് അസ്‌ലത്തിനും തുണയായത് കെകെ കൊണ്ടുവന്ന മാറ്റം, ബോളിവുഡിൽ തിളങ്ങിയ കെകെ മലയാളത്തിൽ പാടിയത് ഒരേയൊരു ഗാനം മാത്രം! കെകെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് വിവാഹം കഴിഞ്ഞു ? ഒരു മാസത്തേക്ക് കൊച്ചിയില്‍ അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക്, റിപ്പോര്‍ട്ടുകള്‍ " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ജില്ലയിലെ അനധികൃത ക്വാറികളെല്ലാം പൂട്ടിച്ച ഗ്രാമീണ സ്കൂള്‍, 18 കിലോമീറ്റര്‍ റോഡരികില്‍ മരങ്ങള്‍ നട്ടുനനച്ചുവളര്‍ത്തി: കയ്യൂരില്‍ നിന്നും മറ്റൊരു നല്ല വാര്‍ത്ത നേട്ടങ്ങളുടെ ക്രെഡിറ്റെല്ലാം കണ്ണൂരിലെ ഈ ഗ്രാമത്തിനും കര്‍ഷകര്‍ക്കും: ഉപ്പുവെള്ളത്തിലും നല്ല വിളവ് തരുന്ന 4 നെല്ലിനങ്ങളും ജൈവകൃഷിക്കായി ‘ജൈവ’ യും വികസിപ്പിച്ച കൃഷിശാസ്ത്രജ്ഞ ‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും 550 വീടുകളിലെ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു Dr. Mohankumar ‘മൂന്ന് പശുക്കളുണ്ട്, കറക്കുന്നത് ഞാന്‍ തന്നെ’: എന്‍ഡോസള്‍ഫാന്‍ ദുരന്തം ആദ്യമായി ലോകത്തെ അറിയിച്ച ഡോക്ടറുടെ ജീവിതം 2,230 അടി ഉയരത്തില്‍ ‘ഒന്നുമുണ്ടാവാത്ത ഭൂമി’യില്‍ കുരുമുളകും കാട്ടുപഴങ്ങളും പ്ലാവും മീനും കൊണ്ട് ഭക്ഷ്യവനം തീര്‍ത്ത മനുഷ്യന്‍ നഗരമധ്യത്തില്‍ പിസ്തയും ബ്ലാക്‌ബെറിയുമടക്കം 70 തരം മരങ്ങളും പഴച്ചെടികളുമുള്ള ഒരേക്കര്‍ തോട്ടം പക്ഷികള്‍ക്കും കുട്ടികള്‍ക്കും വിട്ടുകൊടുത്ത് ഒരു പ്രവാസി ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’ തെങ്ങിന്‍ മുകളിലെ നാടന്‍ ഗവേഷകന്‍: ഈ ചെത്തുകാരന്‍റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍ ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’ ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍ നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്‍പി’യുടെ അധ്വാനത്തിന്‍റെ കഥ കാഞ്ഞങ്ങാട് നെഹറു കോളെജിലെ കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ ലൈബ്രറി നില്‍മ്മിക്കുന്നു. ‘കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍ ‘ഞങ്ങടെ ബീച്ചില്‍ ടൂറിസം നടത്താന്‍ ഞങ്ങക്കറിയാം’: കടലോരവും കവ്വായിക്കായലും കല്ലുമ്മക്കായ് വരട്ടിയതും ചേരുന്ന പാണ്ഡ്യാല മോഡല്‍ ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
വാഷിംഗ്ടൺ: കൊറോണ രോഗ വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും. പ്രതിസന്ധി ഘട്ടത്തിൽ ... ആവാസവ്യവസ്ഥ തകിടം മറിക്കാന്‍ ആഫ്രിക്കന്‍ തവളകള്‍ ; ജനങ്ങള്‍ ആശങ്കയില്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ കണ്ടെത്തിയ തവളകള്‍ ജല ആവാസവ്യവസ്ഥയെ തകിടം മറിക്കുമോ എന്ന ഭീതിയിലാണ് ജന്തുശാസ്ത്ര, പരിസ്ഥിതി വിദഗ്ധര്‍. അമേരിക്കയിലെ ജനങ്ങളില്‍ ആശങ്കയുയര്‍ത്തി ഈ പ്രത്യേകയിനം ആഫ്രിക്കന്‍ തവളകള്‍ ... കമല ഹാരിസിന് പുറമേ മറ്റൊരു ഇന്ത്യൻ വംശജൻ കൂടി അമേരിക്കയിൽ സുപ്രധാന പദവിയിലേക്ക് വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കൊറോണ ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യൻ വംശജൻ ഡോ. വിവേക് മൂർത്തിയും. ഇന്ത്യൻ അമേരിക്കൻ ഫിസീഷ്യൻ ഡോ. വിവേകിനെ ടാസ്‌ക് ഫോഴ്‌സിലേക്ക് ... ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനം; 11 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക ന്യൂയോര്‍ക്ക് : ചൈനയിലെ ന്യൂനപക്ഷങ്ങളായ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളില്‍ പ്രതികരിച്ച് അമേരിക്ക. പതിനൊന്ന് ചൈനീസ് കമ്പനികളെ കൂടി അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ചൈനയിലെ ... ലഡാക്ക് അതിര്‍ത്തിയിലെ പ്രകോപനം;ചൈനക്കെതിരെ ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ച് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ന്യൂയോര്‍ക്ക് : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍. നിലവിലെ നയതന്ത്ര ധാരണകള്‍ പ്രകാരം അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും സൈനികരെ ... ടിക് ടോക്ക് നിരോധിച്ചാല്‍ ചൈനയ്‌ക്ക് നഷ്ടമാകുക ചാരവൃത്തിക്ക് ഉപയോഗിക്കുന്ന ആയുധമെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ന്യൂയോര്‍ക്ക് : അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ടിക് ടോക് നിരോധിച്ചാല്‍ ചാരവൃത്തിക്കായി ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാകും ചൈനക്ക് നഷ്ടമാകുക എന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ... ചൈനയുടെ അതിക്രമം എവിടെയായാലും നോക്കി നിൽക്കില്ല ; സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് സൂചന നൽകി അമേരിക്ക വാഷിംഗ്ടൺ : ചൈനയുടെ അതിക്രമം എവിടെയുണ്ടായാലും ഇടപെടുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്. ദക്ഷിണ ചൈന കടലിലേക്ക് അമേരിക്കൻ കപ്പൽ പട എത്തിയതിനു ... 59 ചൈനീസ് ആപ്പുകളുടെ നിരോധനം ; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് മൈക്ക് പോംപിയോ ന്യൂയോര്‍ക്ക് : ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. തീരുമാനം ഇന്ത്യയുടെ പരമാധികാരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ... സൈനികരുടെ വീരമൃത്യു ; അഗാധമായ ദുഖം രേഖപ്പെടുത്തി അമേരിക്ക വാഷിംഗ്ടൺ : അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ അഗാധമായ ദുഖം രേഖപ്പെടുത്തി അമേരിക്ക. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ആണ് അനുശോചനം അറിയിച്ചത്. ... ഒരാഴ്ചക്കുള്ളില്‍ പത്തുലക്ഷം പരിശോധന നടത്താനൊരുങ്ങി അമേരിക്ക; ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള നടപടി ഊര്‍ജ്ജിതമാക്കി ട്രംപ് ഭരണകൂടം വാഷിംഗ്ടണ്‍: കൊറോണ മൂലം മരണസംഖ്യ ഉയരുമ്പോഴും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അമേരിക്ക. ഒരാഴ്ചയില്‍ അതിവേഗ പരിശോധന പത്തുലക്ഷം പേരില്‍ നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ ...
ന്യൂദല്‍ഹി: ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു. ‘ടീസ്ത സെതല്‍വാദിനും മറ്റ് രണ്ട് വ്യക്തികള്‍ക്കുമെതിരായ നിയമനടപടി സംബന്ധിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം പ്രസ്താവനകള്‍ തികച്ചും അനാവശ്യവും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണ്,’ ഇന്ത്യ പറഞ്ഞു. Also Read Also Read വര്‍ഗീയവാദം നന്മയുടെ അവസാന കണികയും മനുഷ്യരില്‍ നിന്ന് തുടച്ചുനീക്കും: പിണറായി വിജയന്‍ രാജ്യത്ത് തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ നിയമനിര്‍മാണങ്ങള്‍ പ്രകാരമാണ് നടപടിയെടുക്കുന്നതെന്നും ഇന്ത്യ പറഞ്ഞു. ‘ ഇന്ത്യയിലെ അധികാരികള്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ സ്ഥാപിതമായ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം നിയമ നടപടികളെ ആക്ടിവിസത്തിനുവേണ്ടിയുള്ള പീഡനമായി മുദ്രകുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും സ്വീകരിക്കാനാകില്ല,’ ഇന്ത്യ വ്യക്തമാക്കി. Also Read Also Read നിങ്ങളുണ്ടാക്കിയ പാല്‍പ്പായസം വിളമ്പാന്‍ കോളാമ്പികള്‍ ഉണ്ടായതുകൊണ്ടാണ് സാര്‍, നിങ്ങള്‍ രഞ്ജിത്തായതും അക്കാദമിയുടെ ചെയര്‍മാനായതും: വിമര്‍ശനം വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേതെന്നും മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും യു.എന്‍ നേരത്തെ പ്രതികരിച്ചിരുന്നു. യു.എന്നിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ മേരി ലോവര്‍ ആണ് വിഷയത്തില്‍ പ്രതികരിച്ചത്. ‘വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല. Also Read Also Read ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കണമെന്നാണ് മോദിയുടെ ലക്ഷ്യം, അത് നേടിയെടുക്കേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹത്തിന് നന്നായറിയാം: ആര്‍. ബി. ശ്രീകുമാര്‍ അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിന്റെ വിചാരണ അവസാനിപ്പിക്കാനും ഞാന്‍ ആവശ്യപ്പെടുന്നു,’ മേരി ലോവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്നാണ് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്. 2002ല്‍ നടന്ന ഗുജറാത്ത് മുസ്ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. Also Read Also Read ഇന്ത്യയിലെയും അമേരിക്കയിലെയും സമരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്; അവിടെ വീട് തകര്‍ക്കപ്പെടുമെന്നോ അറസ്റ്റിലാകുമെന്നോ കൊല്ലപ്പെടുമെന്നോ പേടിക്കേണ്ടതില്ല: മാധ്യമപ്രവര്‍ത്തകന്‍ ജി. സമ്പത്ത് ഇതിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതാണ്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് വംശഹത്യ കേസില്‍ കൃത്രിമമായി തെളിവുകളുണ്ടാക്കി എന്ന രീതിയില്‍ മൂവര്‍ക്കുമെതിരെ ഗുജറാത്ത് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. Also Read Also Read മൂപ്പരെ ഞാന്‍ കൊണ്ടുവരുമല്ലോ, അങ്ങനെയാണ് വിളിക്കുന്നത്; വേറെ ചോദ്യമൊന്നും വേണ്ട, ഇത്രാം തിയതി വരണമെന്ന് പറഞ്ഞു; വിവേക് ഒബ്രോയിയെ കുറിച്ച് പൃഥ്വി ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലും ടീസ്തയുടെയും ശ്രീകുമാറിന്റെയും അറസ്റ്റിനെ അപലപിച്ചും ഗുജറാത്ത് പൊലീസിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. 2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും, 2,500ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, എന്നാണ് ഔദ്യോഗിക കണക്ക്.
അതിനാൽ, നിങ്ങൾക്ക് നല്ല മലമൂത്രവിസർജ്ജനം ഉണ്ടായിട്ട് കുറച്ച് ദിവസങ്ങളായി, നിങ്ങളുടെ വയറിന് വലിയ സുഖമില്ല-ഒരുപക്ഷേ അത് അസുഖകരമായ അവസ്ഥയിൽ നിന്ന് വേദനാജനകമായി മാറിയിരിക്കാം. എന്നാൽ എത്രമാത്രം മലബന്ധം വേദനയോ അസ്വസ്ഥതയോ സാധാരണമാണ്? പിന്നെ എപ്പോഴാണ് മലബന്ധ വേദന ഒരു അടിയന്തരാവസ്ഥ? ചില തലത്തിലുള്ള മലബന്ധ വേദന കോഴ്സിന് തുല്യമാണെന്ന് ന്യൂയോർക്കിലെ ഇന്റേണിസ്റ്റും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ നികേത് സോൻപാൽ ഹെൽത്തിനോട് പറഞ്ഞു . “സാധാരണ മലബന്ധത്തിൽ നിന്നുള്ള വേദന വയറുവേദന ഭാഗത്ത് മലം കടന്നുപോകാൻ കഴിയാത്തവിധം ചെറിയ അസ്വസ്ഥത അനുഭവപ്പെടണം,” ഡോ. സോൻപാൽ പറഞ്ഞു. “നിങ്ങളുടെ കുടലിലെ മലബന്ധവും വീക്കവും കാരണം നിങ്ങളുടെ വയർ നിറഞ്ഞതായി നിങ്ങൾക്ക് തോന്നിയേക്കാം,” ഡോ. സോൻപാൽ വിശദീകരിച്ചു. Pexels / Andrea Piacquadio കാലാകാലങ്ങളിൽ പലർക്കും സംഭവിക്കുന്ന മലബന്ധം നിങ്ങൾക്ക് സാധാരണ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഡോ. സോൻപാൽ പറയുന്നതനുസരിച്ച്, കുറച്ച് ദിവസങ്ങൾ മുതൽ രണ്ടാഴ്ചകൾക്കുള്ളിൽ അത് സ്വയം പരിഹരിക്കപ്പെടുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. “സാധാരണ മലബന്ധം അസുഖകരമായേക്കാം, പക്ഷേ അത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തരുത്,” ഡോ. സോൻപാൽ പറയുന്നു. മലബന്ധത്തിനുള്ള ഹോം ചികിത്സകളിൽ ഉൾപ്പെടുന്നു, ഒരു കപ്പ് കാപ്പി കുടിക്കുക, ധാരാളം വെള്ളം കുടിക്കുക, കുറച്ച് വ്യായാമം ചെയ്യുക, അല്ലെങ്കിൽ ഓവർ-ദി-കൌണ്ടർ ലാക്സേറ്റീവ് ഉപയോഗിക്കുക, സാന്റാ മോണിക്കയിലെ പ്രൊവിഡൻസ് സെന്റ് ജോൺസ് ഹെൽത്ത് സെന്ററിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് റുഡോൾഫ് ബെഡ്ഫോർഡ്, എംഡി പറഞ്ഞു. ആരോഗ്യം . നിങ്ങൾ പതിവായി മലബന്ധം കൈകാര്യം ചെയ്യുകയാണെങ്കിൽ, കൂടുതൽ സ്ഥിരത കൈവരിക്കാൻ നിങ്ങളുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് മൂല്യവത്താണ്. അതായത്, കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിച്ചുകൊണ്ട് നിങ്ങളുടെ നാരുകളുടെ അളവ് വർദ്ധിപ്പിക്കുക, ഉയർന്ന ഫൈബർ തവിട് അടിസ്ഥാനമാക്കിയുള്ള ധാന്യങ്ങൾ പരിഗണിക്കുക, ധാരാളം വെള്ളം കുടിക്കുക, പതിവായി വ്യായാമം ചെയ്യാൻ ശ്രമിക്കുക, ഡോ. ബെഡ്‌ഫോർഡ് അഭിപ്രായപ്പെടുന്നു. അത് പ്രവർത്തിക്കുന്നില്ലെങ്കിൽ, മറ്റെന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനും നിങ്ങളുടെ ശരീരത്തിന് പ്രവർത്തിക്കുന്ന ഒരു ഷെഡ്യൂളിൽ പ്രവേശിക്കാനും നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറുമായി സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങളുടെ ഡോക്‌ടറുടെ ഉൾക്കാഴ്‌ചയില്ലാതെ നിങ്ങൾ പതിവായി പോഷകങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം പോഷകങ്ങളുടെ അമിത ഉപയോഗം യഥാർത്ഥത്തിൽ കൂടുതൽ മലബന്ധത്തിലേക്ക് നയിച്ചേക്കാം, ഡോ. ബെഡ്‌ഫോർഡ് മുന്നറിയിപ്പ് നൽകി. പൂർണ്ണമായ മലവിസർജ്ജനം നടത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നിങ്ങളുടെ കുടൽ വീണ്ടും സുഖകരമാകുന്നതിന് കുറച്ച് സമയമെടുത്തേക്കാം-സാധാരണയായി 24 മണിക്കൂറിനുള്ളിൽ, ഡോ. ബെഡ്ഫോർഡ് പറഞ്ഞു. “നിങ്ങൾ കുടലിന്റെ മതിലുകൾ വലിച്ചുനീട്ടുന്നത് പൂർത്തിയാക്കി. ഇത് ഉടൻ തന്നെ സാധാരണ കാലിബറിലേക്ക് തിരികെ വരുന്നില്ല. നിങ്ങൾ സ്വയം ആശ്വസിക്കുന്നതിനാൽ ചില അടിസ്ഥാന സ്പാസ്മിങ്ങുകൾ സംഭവിക്കാം,” ഡോ. ബെഡ്‌ഫോർഡ് പറഞ്ഞു. ഇടയ്ക്കിടെ ഉണ്ടാകുന്ന ശല്യം മുതൽ ഒരു ഡോക്ടറെ സമീപിക്കുന്നത് വരെ മലബന്ധം എടുക്കുന്ന ചില ലക്ഷണങ്ങളുണ്ട്. നിങ്ങൾ രണ്ടാഴ്ചയിലേറെയായി മലമൂത്രവിസർജ്ജനം നടത്തിയിട്ടില്ലെങ്കിൽ, സ്റ്റൂൾ സോഫ്റ്റനറുകളും ലാക്‌സറ്റീവുകളും പോലുള്ള ഓവർ-ദി-കൌണ്ടർ ഓപ്ഷനുകൾ പരീക്ഷിച്ചതിന് ശേഷവും, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിനെപ്പോലുള്ള ഒരു സ്പെഷ്യലിസ്റ്റുമായി കൂടിക്കാഴ്ച നടത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം, ഡോ. സോൻപാൽ ശുപാർശ ചെയ്തു. “വേദന തീവ്രതയുടെ നിർവചിക്കുന്ന സവിശേഷതയല്ല,” ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിലെ ഫെയിൻസ്റ്റൈൻ ഐബിഡി സെന്ററിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും മൗണ്ട് സീനായിലെ ഇകാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗ്യാസ്ട്രോഎൻട്രോളജിയുടെ അസിസ്റ്റന്റ് പ്രൊഫസറുമായ എലാന മാസർ ഹെൽത്തിനോട് പറഞ്ഞു . “ആരെങ്കിലും മലബന്ധം കൂടുതലായിരിക്കാം, പക്ഷേ വേദന കുറവായിരിക്കും, അല്ലെങ്കിൽ തിരിച്ചും. എന്നാൽ ഇത് അങ്ങേയറ്റം വേദനാജനകമാണ് എന്നത് ഒരു ഹെൽത്ത് കെയർ പ്രൊവൈഡറിൽ നിന്ന് സഹായം ലഭിക്കാനുള്ള ഒരു കാരണമാണ്, ”ഡോ. മാസർ വിശദീകരിച്ചു. നിങ്ങളുടെ ജീവിതം നയിക്കാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുന്ന കഠിനമായ വേദന നിങ്ങൾക്കുണ്ടെങ്കിൽ, ഒരു ഹെൽത്ത് കെയർ പ്രൊവൈഡറെ കാണുക. “എമർജൻസി റൂം സന്ദർശനത്തിന്റെ ഒന്നാം നമ്പർ ഡ്രൈവർമാരിൽ ഒന്നാണ് കഠിനമായ വയറുവേദന, ഈ വേദനയുടെ കാരണം-ചിലപ്പോൾ പ്രസവവേദനയേക്കാൾ മോശമായി തോന്നാം-വാസ്തവത്തിൽ മലബന്ധം മൂലമാണെന്ന് ആളുകൾ പലപ്പോഴും ആശ്ചര്യപ്പെടുന്നു,” ഡോ. മാസർ പറഞ്ഞു. പനി കൂടാതെ കൂടുതൽ ലക്ഷണങ്ങളും ഉണ്ട്. മലബന്ധമുള്ളപ്പോൾ നിങ്ങൾക്ക് പനി (100 മുതൽ 101 ഡിഗ്രി ഫാരൻഹീറ്റിനു മുകളിൽ) ഉണ്ടായാൽ, നിങ്ങൾ എത്രയും വേഗം ഒരു ഹെൽത്ത് കെയർ പ്രൊവൈഡറെ കാണണം, അതിനർത്ഥം മറ്റെന്തെങ്കിലും നടക്കുന്നുണ്ടെന്നാണ്,” ഡോ. ബെഡ്‌ഫോർഡ് പറഞ്ഞു. രക്തസ്രാവം ഉടൻ തന്നെ ഡോക്ടറെ കാണാനുള്ള മറ്റൊരു കാരണം രക്തമാണ്. നിങ്ങളുടെ മലത്തിൽ തന്നെ ഇരുണ്ട രക്തമാണോ അതോ ടോയ്‌ലറ്റ് പേപ്പറിൽ കടും ചുവപ്പ് രക്തം ഉണ്ടോ എന്ന് പരിശോധിക്കുക. ടോയ്‌ലറ്റ് പേപ്പറിൽ തെളിച്ചമുള്ള രക്തം കാണുന്നത് “വെറും” ഹെമറോയ്ഡാണെന്ന് ചിലർ അനുമാനിച്ചേക്കാം, പക്ഷേ അത് ഒരു തെറ്റാണ്, ഡോ. ബെഡ്ഫോർഡ് പറഞ്ഞു. “ഇത് ഹെമറോയ്ഡുകൾ ആണെന്ന് ഒരിക്കലും കരുതരുത്. അത് വൻകുടൽ കാൻസറിന്റെ ആദ്യ ലക്ഷണമാകാം, ”ഡോ. ബെഡ്‌ഫോർഡ് മുന്നറിയിപ്പ് നൽകി. മലബന്ധം ചിലപ്പോൾ ആരോഗ്യപരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം, അതിനാൽ ഇത് സ്ഥിരതയുള്ളതാണെങ്കിൽ ചികിത്സ തേടേണ്ടത് പ്രധാനമാണ്. വൻകുടലിനുള്ളിലെ ചെറിയ പോക്കറ്റുകളാണ് ഡൈവെർട്ടികുല, 40 വയസ്സിനു ശേഷം ഇത് കൂടുതലായി കാണപ്പെടുന്നു. പലപ്പോഴും, അവ പ്രശ്‌നങ്ങളുണ്ടാക്കില്ല, പക്ഷേ അവ പൊട്ടിയാൽ അവയ്ക്ക് വീക്കം സംഭവിക്കാം. “ഡൈവർട്ടികുലാർ രോഗം സാധാരണയായി മലബന്ധം മൂലമാണ് ഉണ്ടാകുന്നത്, അവിടെ ചെറിയ പോക്കറ്റുകൾ വൻകുടലിനുള്ളിൽ വികസിക്കുന്നു, ആ പോക്കറ്റുകൾ പൊട്ടിയാൽ അത് ഡൈവർട്ടിക്യുലൈറ്റിസ് ഉണ്ടാക്കും,” ഡോ. ബെഡ്ഫോർഡ് വിശദീകരിച്ചു. ഇത് വയറുവേദനയ്‌ക്കൊപ്പം പനിക്കും കാരണമാകുമെന്നും ചികിത്സയില്ലാതെ ഇത് സ്വയം മാറില്ലെന്നും ഡോ. ​​ബെഡ്‌ഫോർഡ് പറഞ്ഞു. അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ, കഠിനമായ മലബന്ധം, വൻകുടൽ ഏതാണ്ട് പൂർണ്ണമായും അടഞ്ഞിരിക്കുന്ന ഒബ്സ്റ്റിപേഷൻ എന്ന ഒന്നിലേക്ക് നയിച്ചേക്കാം. ദീർഘനേരം നിൽക്കുമ്പോൾ, വൻകുടൽ സുഷിരങ്ങൾ ഉണ്ടാകാൻ ഇടയാക്കും, ഇത് കുടലിലെ ഉള്ളടക്കങ്ങൾ അടിവയറ്റിലേക്ക് ഒഴുകാൻ അനുവദിക്കുന്നു. “വയറുവേദനയുള്ള മലബന്ധമുള്ള ആളുകളെ ഞങ്ങൾ കാണുമ്പോൾ, അവർ ഇരട്ടിയായി, ഒരു ബലൂൺ പോലെ, വൻകുടൽ പൊട്ടിത്തെറിച്ചേക്കാമെന്ന് നിങ്ങൾ ഭയപ്പെടുന്നു,” ഡോ. ബെഡ്ഫോർഡ് പറഞ്ഞു. “സാധാരണയായി അത് സംഭവിക്കുന്നതിന് മുമ്പ് അവർക്ക് കുറച്ച് വേദനയുണ്ട്, അത് അടിയന്തിരമാണ്,” ഡോ. ബെഡ്‌ഫോർഡ് പറഞ്ഞു. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ മലബന്ധം നിയന്ത്രിക്കാൻ ശ്രമിക്കണം. “നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വാസ്ഥ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ കുടൽ ശൂന്യമാക്കാൻ ശ്രമിക്കണം,” ഡോ. മാസർ പറഞ്ഞു. “നിങ്ങളുടെ കുടൽ സ്വയം ശൂന്യമാക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ അല്ലെങ്കിൽ വേദന മാറുന്നില്ലെങ്കിൽ, നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറെ കാണണം,” ഡോ. മാസർ പറഞ്ഞു.
തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല അയന്തിയിലാണ് ദാരുണ സംഭവം. ഇളവാപുരം സ്വദേശി പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി (24), പേരക്കുട്ടി റയാൻ (എട്ടുമാസം) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പ്രതാപന്റെ മൂത്തമകന്‍ നിഖില്‍ (24) ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി കച്ചവടം ചെയ്യുകയാണ് പ്രതാപൻ. ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപടരുകയായിരുന്നു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചു. അഗ്നിശമനസേനയെത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ച് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
താരനും മുടികൊഴിച്ചിലും മാറില്ല എന്ന് കരുതുന്നവർക്ക് ഇതാ ഒരു പരിഹാരം. നാച്ചുറൽ ഷാമ്പൂ കൊണ്ട് നമുക്ക് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാം. ഇതിനായി കുറച്ച് ചെമ്പരത്തിയിലകൾ എടുക്കുക. പണ്ടുള്ള കാലങ്ങളിൽ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഷാംപൂ ആയിരുന്നു ഇത്. ചെമ്പരത്തിയിലെ ഇലയോ, അല്ലെങ്കിൽ പുവോ നമുക്ക് ഇതിനായി എടുക്കാം. ഒരു മിക്സിയുടെ ജാറിൽ ചെമ്പരത്തിയുടെ ഇല ഇടുക അതിനുശേഷം അതിലേക്ക് ആറിയ കഞ്ഞി വെള്ളം ഒഴിക്കുക ഇത് നന്നായി അടിച്ചെടുക്കുക. കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ തലയ്ക്ക് തണുപ്പു കിട്ടാനും, അഴുക്ക് പോകാനും ഒരു ഷൈനിങ് കിട്ടാനും സാധിക്കും. ഈ രണ്ട് ഔഷധഗുണങ്ങൾ നിങ്ങളുടെ തലയിൽ ചേരുമ്പോൾ നിങ്ങളുടെ മുടിക്ക് തന്നെ നല്ല വളർച്ച കിട്ടാനും താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം ആകാനും ഇതുകൊണ്ട് സഹായിക്കും. ഈ നാച്ചുറൽ ഷാംപൂ ഉപയോഗിക്കുമ്പോൾ മറ്റൊരു ഷാംപൂകളും നമുക്ക് നമുക്ക് ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കുകയാണെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഈ നാച്ചുറൽ ഷാംപൂ പരിഹാരമാകും. പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും എല്ലാ സ്ത്രീകളും ഉപയോഗിച്ചുവരുന്ന ഒരു ആയുർവേദ ഉൽപന്നം ആയിരുന്നു ഇത്. സ്വന്തമായി തന്നെ യാതൊരുവിധ തരത്തിലുള്ള പൈസ ചെലവുമില്ലാതെ നമുക്ക് തന്നെ ഇത് നാച്ചുറൽ ഷാംപൂ നിർമ്മിക്കാനാവും.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”] മന്ദലാംകുന്ന് : ഡ്രാഗണ്‍ കരാട്ടെ ക്ലബ്ബിന്‍റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന ഉമോജ -2k19 ന്‍റെ ഭാഗമായി സൌഹൃദ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന മത സൗഹാര്‍ദ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ഫാദർ പത്രോസ് (പ്രിൻസിപ്പാൾ, ബഥനി സ്കൂൾ ), സ്വാമി ഹരിനാരായണൻ, അബ്ദുൽ സിയാർ (പ്രിൻസിപ്പാൾ, തഖ്‌വ സ്കൂൾ ) എന്നിവർ സൗഹാർദ പ്രഭാഷണം നടത്തി. ജെ എസ് കെ എ തൃശൂർ ജില്ലാ ചീഫ് ട്രൈനെർ ഷിഹാൻ ഷാജിലി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യായന വർഷത്തിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ഇഖ്ബാൽ മാസ്റ്റർ വിതരണം ചെയ്തു. അവശത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ പദ്ധതിയുടെ ഔദ്യോഗീക ഉദ്‌ഘാടനം വടക്കേകാട് എസ് ഐ പ്രദീപ്‌ കുമാർ നിർവഹിച്ചു. പരിസ്ഥിതി വാരാചരണത്തിനു തുടക്കം കുറിച്ച് കൊണ്ട് ഡ്രാഗൺ കരാട്ടെ ക്ലബ് നടത്തിയ വൃക്ഷതൈ വിതരണം സാധു സംരക്ഷണ സമിതി പ്രസിഡന്റ് കെ എ മൊയ്തുണ്ണി നിർവഹിച്ചു. മികച്ച വിദ്യാർത്ഥികൾകുള്ള പ്രത്യേക പുരസ്കാരം സെൻസെയ് മുഹമ്മദ്‌ സ്വാലിഹ് വിതരണം ചെയ്തു. ഹൈദർ അലി, സുരേന്ദ്രൻ, വഹാബ് സെൻസെയ്‌ അംജിത് ഖാൻ എന്നിവര്‍ സംസാരിച്ചു.
'മോണ്ടി തേസ്ഡെ' എന്നാണ് പെസഹ വ്യാഴം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്‍റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്‍റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്. പെസഹ ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. അനുബന്ധ വാര്‍ത്തകള്‍ ഈസ്‌റ്ററിന് കൊതിയൂറുന്ന കപ്പ ബിരിയാണി തയ്യാറാക്കാം വിശുദ്ധവാരം പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമുള്ളതാണ് ചരിത്രസംഭവത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റർ ദിനം ശാന്തിയും സമാധാനവും കൊണ്ട് ആഘോഷിക്കാൻ കഴിയട്ടെ: മുഖ്യമന്ത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ഇന്ന് ഈസ്റ്റര്‍ " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
സമയം അര്ധരാത്രിയോടടുക്കുന്നു .തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും തീരെ ഉറക്കം വരുന്നില്ല .കിടക്കയിൽ നിന്നും എഴുനേറ്റു ജനലിനു സമീപം കിടന്നിരുന്ന കസേരയിൽ ഇരുന്നു പുറത്തേക്കു നോക്കി . ആകാശത്തു നിറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ചന്ദ്ര പ്രകാശത്തെ പൂർണമായും മറച്ചിരിക്കുന്നു,കൂരാകൂരിരുട്ട് .കള്ള കർക്കിടക മാസത്തിന്റെ പ്രതാപത്തിനു മാറ്റുകൂട്ടുംവിധം ഉണ്ടായ ശക്തമായ ഇടിമിന്നലിലും തുള്ളിക്കൊരു കുടം എന്ന നിലയിൽ ആർത്തലച്ചു പെയ്ത മഴയിലും വഴിയോര ലൈറ്റുകൾ എല്ലാം അണഞ്ഞിരുന്നു.വീടിനു മുൻപിൽ കാവൽക്കാരനായി നിന്നിരുന്ന നായയുടെ നിർത്താതെയുള്ള മോങ്ങൽ .ഭാഗ്യം എന്ന് പറയട്ടെ വീട്ടിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന് തടസ്സം നേരിട്ടിരുന്നില്ല. ഇങ്ങനെ എത്ര നേരം പുറത്തേക്കു നോക്കി ഇരുന്നുവെന്നറിയില്ല . തൊട്ടടുത്ത ബെഡിൽ കിടന്നു ഭാര്യ നല്ല ഉറക്കത്തിലാണ്.പെട്ടെന്നാണ് മിന്നാമിനുങ്ങിൻ വെട്ടം പോലെ എന്തോ വീടിന്റെ മുൻപിലുള്ള ഇടവഴിയിലൂടെ നീങ്ങുന്നതായി ദ്ര്ഷ്ടിയിൽ പെട്ടത് .സൂക്ഷിച്ചു നോക്കിയപ്പോൾ ആ വെട്ടം വീടിനെ ലക്ഷ്യമാക്കി തന്നെയാണ് വരുന്നതെന്നു മനസ്സിലായി . അടുത്ത് വരും തോറും പ്രകാശം വർദ്ധിച്ചു കൊണ്ടേയിരുന്നു ആരാണ് ഈ അസമയത്തു അന്ധകാരത്തിലൂടെ വീടിന്റെ മുൻപിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ വരുന്നത്? . സൂക്ഷിച്ചു നോക്കുന്നതിനു അവസരം ലഭിക്കുന്നതിന് മുൻപുതന്നെ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം.വാതിൽ തുറക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ പരിചിതമായൊരു ശബ്ദം “സണ്ണി വാതിൽ തുറക്കൂ , ഇത് ഞാനാണ് നിന്റെ പ്രിയപ്പെട്ട സ്നേഹിതൻ ശങ്കരൻ ” . ശബ്ദം തിരിച്ചറിഞ്ഞതോടെ വാതിലിന്റെ സാക്ഷാ സാവകാശം നീക്കി .പാതി തുറന്ന വാതിൽ പാളികൾക്കിടയിലൂടെ അരിച്ചിറങ്ങിയ അരണ്ടവെളിച്ചത്തിൽ അതിഥിയെ തിരിച്ചറിയാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.”ശങ്കരാ നീ എന്താണ് ഇവിടേ ഈ അസമയത്തു പതിവില്ലാതെ”? പെട്ടെന്ന് മനസ്സിനകത്തൊരു ഇടിമിന്നലേറ്റതുപോലെ ..എന്റെ സുഹ്‌റത്തു ശങ്കരൻ ചില മാസങ്ങൾക്കു മുൻപേ തന്നെ മരിച്ചുപോയിരുന്നല്ലോ . ഞാനും ശങ്കരനും ഒരേ ഗ്രാമത്തിൽ ജനിച്ചു വളർന്നവരാണ് മതത്തിന്റെയോ വർഗത്തിന്റെയോ വര്ണത്തിന്റേയോ അതിർവരമ്പുകലില്ലാതെ ചെറുപ്പം മുതൽ ഇണങ്ങിയും പിണങ്ങിയും ഒന്നിച്ചു കളിച്ചു വളർന്ന ആത്മാർത്ഥ സ്നേഹിതരായിരുന്നു. ശങ്കരന്റെ മാതാപിതാക്കൾ പറമ്പിലെ ജോലിക്കാരായിരുന്നു .പക്ഷെ പഠിപ്പിൽ എന്നേക്കാൾ സമര്ഥനായിരുന്നു ശങ്കരൻ .രണ്ടുപേരും ഒരേ സമയത്താണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതു . രണ്ടുപേർക്കും ഉയർന്ന ശമ്പളത്തിൽ രണ്ടു വ്ത്യസ്ത ബാങ്കകളിൽ ജോലി ലഭിക്കുകയും ചെയ്തു .ജോലിക്കു ചേർന്നു ഒരുവർഷം പോലും തികഞ്ഞിരുന്നില്ല .ഒരു ദിവസം ബാങ്കിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടയിൽ എവിടെ നിന്നോ ചീറി പാഞ്ഞു വന്ന വാഹനം ശങ്കരന്റെ ജീവനെടുക്കുകയായിരുന്നു.പ്രായമായ മാതാപിതാക്കളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശങ്കരൻ. മുൻപിൽ വന്നു നില്കുന്നത് ശങ്കരനാണെന്നു തീർത്തും ഉറപ്പു വരുത്തിയതോടെ എല്ലാ ധൈര്യവും സംഭരിച്ചു വാതിൽ പൂർണമായും തുറന്ന് ഒന്നുകൂടെ പുറത്തേക്കു നോക്കി .പക്ഷെ പുറത്തു ആരെയും കാണുന്നില്ല .അപ്പോഴും ശങ്കരെന്റെ ശബ്ദം കാതിൽ അലയടിച്ചുകൊണ്ടേയിരുന്നു .വീടിന് വെളിയിൽ ഇറങ്ങി ശബ്ദത്തെ അനുധാവനം ചെയ്ത് എത്ര ദൂരം പോയി എന്നറിയില്ല. സ്ഥലകാല ബോധം തിരിച്ചുകിട്ടിയപ്പോൾ കാണുന്നതു വീടിനടുത്തുള്ള പൊതു ശ്മശാനത്തിൽ ശങ്കരന്റെ മൃതുദേഹം അഗ്നി നാളങ്ങൾ ഏറ്റുവാങിയ അതേ സ്ഥാനത്തു നിൽക്കുന്നതാണ് . ആപരിസരത്തെങ്ങും ആരെയും കാണാൻ കഴിഞ്ഞില്ല .ഇതിനിടെ നേരം പരുപരാ വെളുത്തു തുടങ്ങിയിരുന്നു.ഇന്നലെ വീട്ടിലേക്ക് വന്നത് ശങ്കരൻ തന്നെ ആയിരുന്നില്ലേ? .ഇന്നലെ അവന്റെ ജന്മദിനമായിരുന്നു. ഓര്മവെച്ച നാൾമുതൽ എല്ലാ വർഷവും ജന്മദിനത്തിൽ ഞങ്ങൾ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. ഒരുപക്ഷെ ഈ ജന്മദിനത്തിലും ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യപ്പെടാനായിരുക്കുമോ അവൻ എന്ന കാണാൻ വന്നതു . പ്രഭാതത്തിൽ സൂര്യ കിരണങ്ങൾ തെളിഞ്ഞതോടെ അവൻ തൻറെ വിശ്രമ സ്ഥലത്തു അഭയം തേടിയതായിരിക്കാം . പൊതു ശ്മശാനത്തിൽ നിന്നും തിരിച്ച് വീട്ടിലേക്ക് നടന്നടുക്കുമ്പോൾ ഗേറ്റിനു മുൻപിൽ ഒരു കപ്പു ചുടു കാപ്പിയുമായി ഭാര്യ നില്പുണ്ട്. സാധാരണയായി പ്രഭാത സവാരിക്കായി പോയി തിരിച്ചുവരുമ്പോൾ തന്നെ സ്വീകരിക്കാറുള്ളതുപോലെ .പക്ഷെ പതിവിനു വിപരീതമായി അർധരാത്രി മുതൽപ്രഭാതം വരെ സംഭവിച്ചതൊന്നും ഭാര്യ അറിഞ്ഞിരുന്നില്ല.ചുടു കാപ്പി ചുണ്ടിനോടടുപ്പിക്കുമ്പോൾ കഴിഞ്ഞതെല്ലാം വെറുമൊരുസ്വപ്നമായിരുന്നോ,യാഥാർഥ്യമായിരുന്നോ എന്ന് തിരിച്ചറിയാനാകാതെ ഇതികർത്തവ്യാമൂഢനായി നിന്നുപോയി.
ഈ കഥയിലെ മുഖങ്ങള്‍ക്കു കുറച്ചു പ്രായമായിട്ടുണ്ടാകും. കഥാപാത്രങ്ങ ളും സാഹചര്യങ്ങളും ഒട്ടും സാങ്കല്‍പ്പികമല്ല. സാങ്കല്‍പ്പികമായി തോന്നുന്നെങ്കില്‍, അതു വൈകി ജനിച്ചതു കൊണ്ടു മാത്രമാണ്.... കുറവൊന്നും വരുത്തിയില്ല. ഇക്കുറിയും പത്താം ക്ലാസ് വിശാലമാ യി തോറ്റു. 210 മാര്‍ക്കിനപ്പുറം കടക്കാന്‍ അസൂയയുള്ള അധ്യാപകര്‍ സഹായിച്ചില്ലെന്നു പതിവുപോലെ ആശ്വസിച്ചു. ഇനിയവളെ കെട്ടിച്ചയയ് ക്കാമെന്നു കുടുംബത്തി ലെ കാരണവര്‍ പ്രഖ്യാപിക്കുന്നു. പത്താം ക്ലാസ്തോല്‍വിയും കല്യാണപ്പരീക്ഷയും തമ്മിലുള്ള ഗ്യാപ്പ് ഫില്‍ ചെയ്യാനുള്ള അക്കാലത്തെ സ്ഥിരം പോംവഴിയും കാരണവര്‍ തന്നെ നിര്‍ദ്ദേശിച്ചു. അവള്‍ ടൈപ്പ് പഠിക്കട്ടേ... അന്ന് അതായിരുന്നു ഏറ്റവും എളുപ്പവും ഇഫക്റ്റിവുമായ വഴി. ടൈപ്പ് പഠിക്കുകയാണെങ്കില്‍ ഇടയ്ക്കുവച്ചു നിര്‍ത്തിപ്പോന്നാലും കുഴപ്പമില്ല. പഠിച്ചു മുഴുമിപ്പിച്ചാല്‍ വെറുതെയാവുകയുമില്ല. കൈയിലൊരു കുടയും വെള്ളക്കടലാസും വായിച്ചു പകുതിയാക്കിയ വാരികയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് എത്രയോ കൗമാരക്കാരികള്‍ ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേ ക്കു നടന്നു. കലുങ്കിലും കവലയിലും കണ്ണെത്താത്ത മതിലിനുമുകളിലുമൊക്കെ എത്രയോ പൂവാലക്കൂട്ടങ്ങള്‍ കാത്തുനിന്നു. ഒരു പക്ഷേ, വീട്ടുകാര്‍ ഉറപ്പിക്കുന്ന വിവാഹം വരെ കാത്തു നില്‍ക്കാതെ, ടൈപ്പ് റൈറ്റി ങ് സഞ്ചാരത്തിന്‍റെ നടവഴിയില്‍വച്ചു ഭാവിവരനെ കണ്ടെത്തിയവരും ഒട്ടും കുറവല്ല. പത്തും ടൈപ്പുമെന്ന കല്യാണയോഗ്യത പാസായവര്‍ എത്രയോ പേര്‍. കണ്ണും മനസും കീബോര്‍ഡില്‍ പതിയേണ്ട വിദ്യ പരിശീലിക്കുമ്പോള്‍ എത്രയോ കണ്ണുകള്‍ വഴിയരികിലേ ക്കും ആള്‍ക്കൂട്ടങ്ങളിലെ സൗന്ദര്യങ്ങളിലേക്കും പാഞ്ഞിരിക്കുന്നു. അസമയത്തൊരു ടൈപ്പ് റൈറ്റര്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നത് എന്തിനാണെന്നൊരു സംശയം തോന്നാം. കേരളത്തിലെ ഗ്രാമങ്ങളിലെ ചില ടൈപ്പ് കാഴ്ചകള്‍ സ്മരണയിലെത്തുന്നു. ഓര്‍മയുടെ കീബോര്‍ഡില്‍ കറുത്ത പ്രതലത്തിലെ വിരല്‍കൊണ്ടു തേഞ്ഞു മങ്ങിയ വെളുത്ത അക്ഷരാനുഭവങ്ങള്‍ വീണ്ടും താഴ്ന്നുപൊങ്ങു ന്നു. എ എസ് ഡി എഫ് സ്ലാഷ് എല്‍ കെ ജെ എന്ന ടൈപ്പ് റൈറ്റിങ് ആദ്യപാഠത്തിന്‍റെ താളുകള്‍ വീണ്ടും മറിഞ്ഞു മുന്നില്‍ നിവര്‍ന്നിരിക്കുന്നു. ടൈപ്പ് റൈറ്ററിന്‍റെ ജനനവും വളര്‍ച്ച യും വികാസവുമടങ്ങുന്നു പ്രൊഫൈല്‍ ഡീറ്റെയ്ല്‍സ് മാറ്റിവച്ച് ആ അച്ചടി ഉപകരണം ഉയര്‍ത്തിയ ഊഷ്മളത തിരിച്ചറിയാം. ഉപരിപഠനത്തിന്‍റെ ഉന്നതികളിലേ ക്ക് ഇപ്പോഴത്തെ സോ കോള്‍ഡ് കോഴ്സുകള്‍ എത്തുന്നതിനു മുമ്പ്, കേരളത്തിലെ സാധാരണക്കാരന്‍റെ മനസില്‍ ഉദിച്ചിരുന്ന പ്രാദേശിക ഉപരിപഠനമാര്‍ഗം ടൈപ്പ് റൈറ്റിങ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ഗ്രാമങ്ങളും നഗരങ്ങളും വ്യത്യാസമില്ലാതെ അനേകം ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉയര്‍ന്നു. ഒരു ചെറിയ മുറിയില്‍ ഒരിക്കലും മുറിയാതെ ടൈപ്പ് റൈറ്റിങ് താളങ്ങള്‍ ഉയര്‍ന്നു കേട്ടുകൊണ്ടിരു ന്ന കാലം. ലോവറും ഹയറും ഷോര്‍ട്ട് ഹാന്‍ഡും പാസായാല്‍ ജോലി ഉറപ്പ് എന്ന സാഹചര്യം വരെ നിലനിന്നിരു ന്നു. ടൈപ്പ് റൈറ്റിങ് പഠിക്കുന്നവര്‍ ഏറെക്കുറെ ഇല്ലാതായെങ്കിലും, ഇപ്പോ ഴും ജോലിയോഗ്യതയുടെ കോളങ്ങളില്‍ ടൈപ്പ് റൈറ്റിങ് (ഹയര്‍) എന്നു തെളിയുന്ന തസ്തികകള്‍ നിലനില്‍ക്കുന്നു. ജോലിക്കു കയറിയാല്‍ ടൈപ്പ് റൈറ്റിങ് മെഷീന്‍ ചിലപ്പോള്‍ കണ്ടെ ന്നു പോലും വരില്ല, കംപ്യൂട്ടറുകള്‍ കളം വാഴുന്നുണ്ടാകാം. ഒരു കാലത്തു സ്റ്റെനോഗ്രഫര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ വരുന്നതു ടൈപ്പ് റൈറ്റിങ് മെഷീന്‍റെ മുന്നിലിരിക്കുന്ന സുന്ദരിയായിരുന്നു. ടൈപ്പ് റൈറ്റിങ്ങും കഴിഞ്ഞ്, പഴയ ട്രങ്ക് പെട്ടിയില്‍ തുണി വാരിനിറച്ചു ബോംബെയിലേക്കും മദ്രാസിലേക്കും ജോലിമോഹവുമായി വണ്ടി കയറുന്നവര്‍. പിന്നെ ഏതെങ്കിലുമൊരു ഉദ്യോഗ സ്ഥന്‍റേയോ അഡ്വക്കെറ്റിന്‍റേയോ സഹായിയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്ന കഥാപാത്രങ്ങളെ എത്രവട്ടം വായിച്ചാസ്വദിച്ചു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ വേരുകളില്‍ ടൈപ്പ് റൈറ്റിങ്ങിന്‍റെ താളം വരെ വിവരിക്കുന്നു, കൊട്ട് കൊട് കൊട്ട്... ആനന്ദിന്‍റെ ആള്‍ക്കൂട്ടത്തിലും ടൈപ്പ് റൈറ്ററിന്‍റെ താളമുണ്ടായിരുന്നു. ടൈപ്പ് റൈറ്റി ങ് പഠിക്കാനായി പോകുന്ന വഴിയില്‍ എത്രയോ പെണ്‍കഥാപാത്രങ്ങള്‍ സ്വന്തം കാമുകനെ കണ്ടെത്തിയിരിക്കുന്നു, മലയാള സിനിമയില്‍. പത്രസ്ഥാപ നങ്ങളുടെ ന്യൂസ്റൂമുകളില്‍ ടൈപ്പ് റൈറ്റിങ്ങിന്‍റെ താളം മുഴങ്ങിക്കേട്ടിരു ന്ന കാലവുമുണ്ടായിരുന്നു. ടൈപ്പ് ചെയ്തു കൊടുക്കപ്പെടും എന്ന ബോര്‍ഡ് വച്ചു സ്വയം തൊഴിലിന്‍റെ സാധ്യത തേടിയവരും കുറവല്ല. അവസാന ടൈപ്പ് റൈറ്റിങ് മെഷീന്‍ ഫാക്റ്ററിയും വിസ്മൃതിയിലേക്കു മറയുന്നു. 1955ലാണ് മഹരാഷ്ട്രയിലെ സത്താറയിലുള്ള ഷീര്‍വാളില്‍ ഗോദ്റേജ് കമ്പനി ടൈപ്പ് റൈറ്റര്‍ ഫാക്റ്ററി ആരംഭിച്ചത്. ഏഷ്യയിലെ ആദ്യ ടൈപ്പ്റൈറ്റിങ് ഫാക്റ്ററി എന്ന പെരുമയുണ്ടായിരുന്നു അന്നതിന്. പ്രശ്നം നില നില്‍പ്പിന്‍റേതാണ്. 2009വരെ പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെ മെഷീനുകളായിരുന്നു ഗോദ്റേജ് ആന്‍ഡ് ബോയ്സ് കമ്പനി പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. ഏറ്റവും ഡിമാന്‍ഡുണ്ടായിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രതിവര്‍ഷം അമ്പതിനായി രം ടൈപ്പ്റൈറ്ററുകള്‍ നിര്‍മിച്ചിരുന്നനു. 2009ല്‍ പ്രൊഡക്ഷന്‍ നിര്‍ത്തി. പിന്നെ വിതരണം മാത്രമായിരുന്നു. ഇനി വരുന്ന തലമുറയ്ക്കു പറഞ്ഞു കൊടുക്കേണ്ടി വരും, ടൈപ്പ് റൈറ്ററുകള്‍ എന്തായിരുന്നെന്ന്. കാലത്തിന്‍റെ പൊടിപിടിച്ച പിന്‍വഴികളിലെ പഠനമുറികളില്‍ ഒരേ താളത്തില്‍ അവ അച്ചടിയുടേയും അനുഭവങ്ങളുടേയും ആന ന്ദം പകര്‍ന്നിരുന്നെന്ന്. ടൈപ്പ് പഠിക്കാന്‍ പോകുന്ന കൗമാരാനുഭവങ്ങളില്‍ ഗൃഹാതുരതയുടെ മായാത്ത മഷി പടര്‍ന്നിരുന്നുവെന്ന്. പിന്നെ പറഞ്ഞു കൊടുത്തു മനസിലാക്കാന്‍ കഴിയാ ത്ത ഒരുപാട് അനുഭവങ്ങളും. മഴ തിമിര്‍ക്കുമ്പോള്‍ ചാറ്റലുകള്‍ ചിതറിവീഴുന്ന ജനലരികിലെ സീറ്റില്‍ വീണ്ടുമിരുന്നു. ടൈപ്പ് റൈറ്റിങ് മെഷീന്‍ നേരെയാക്കി. ആദ്യാക്ഷരത്തില്‍ ആഞ്ഞു കൊട്ടി. പേപ്പറിന്‍റെ വെളുത്ത പ്രതലത്തില്‍ വാക്കുകളുടെ കറുത്ത കുനിപ്പുകള്‍. അവയ്ക്കു മീതേ കാലത്തിന്‍റെ മഴച്ചാറ്റലുകള്‍ അക്ഷരങ്ങളെ മായ്ക്കാനെത്തുന്നു. നിലനില്‍പ്പിന്‍റെ വാക്കുകള്‍ക്കു പൊട്ടലുകള്‍ വീഴുന്നു. ടൈപ്പ് ചെയ്തു പൂര്‍ത്തിയാക്കാത്ത കടലാസ് തിരികെ എടുക്കാം. പക്ഷേ, വീണ്ടുമൊരു തലമുറയ്ക്കായി പുതിയ കടലാസ് തിരുകി, ഹാന്‍ഡില്‍ വലിച്ചിട്ട്, അടുത്ത വരിയിലേക്ക് അക്ഷരം പകരാനാവില്ല. എങ്കിലും ടൈപ്പിങ്ങിന്‍റെ താളം ശേഷിക്കുന്ന മനസുകള്‍ ബാക്കി. Posted by അനൂപ്‌ മോഹന്‍ at 10:16 PM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Wednesday, April 1, 2015 പുഴകടന്ന് മലമുകളിലേക്ക് അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ ക്രൂശിച്ചു... യോഹന്നാന്‍റെ സുവിശേഷത്തിലെ ഈ വാക്യങ്ങള്‍ക്ക് പെരിയാറിന്‍റെ ശോകതാളം. വിശ്വാസത്തിന്‍റെ മലമുകളിലേക്കുള്ള യാത്രയു ടെ അടിവാരത്തെത്താന്‍ അല്‍പ്പദൂരം ബാക്കി. താഴത്തെ പള്ളിയു ടെ താഴ്വരയില്‍ പുഴ കടന്നു വരു ന്ന കാറ്റേറ്റു വിശ്രമിക്കുമ്പോള്‍ മലയാറ്റൂര്‍ മുത്തപ്പനെ വണങ്ങാന്‍ കാതങ്ങള്‍ താണ്ടി കാല്‍നടയായി വിശ്വാസിസംഘങ്ങള്‍ പ്രവഹിച്ചു കൊണ്ടേയിരുന്നു. കാറി ലും ജീപ്പിലുമൊക്കെയായി ക്യാപ്സ്യൂള്‍ തീര്‍ഥാടനത്തിന്‍റെ കനിവു നേടാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്കൊപ്പം ചെറിയൊരു കുറ്റബോധത്തോടെ ആ സംഘങ്ങളെ നോക്കി. പെരിയാറിന്‍റെ തണുപ്പില്‍ കാലും മുഖവുമൊക്കെ കഴുകി യാത്ര തുടരുകയായി, അടിവാരത്തേക്ക്. പിന്നെ പാപങ്ങളു ടെ ആണ്ടറുതിയില്‍ അഹങ്കാരത്തിന്‍റെ മെതിയടികള്‍ അഴിച്ചുവച്ച്, പാറക്കൂട്ടങ്ങളും കല്ലും താണ്ടി അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ പുണ്യത്തിലേക്ക്. ഭാരമേറിയ കുരിശേന്തി വരുന്ന വിശ്വാസിസംഘങ്ങള്‍ക്ക് ഇനിയെത്ര ദൂര മെന്ന ആശങ്കയില്ല. സന്നിധിയിലേക്കു ള്ള യാത്രയുടെ ഓരോ ചുവടുകളിലും വിശ്വാസ കവചങ്ങളുടെ കാവല്‍. ആദിശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലം, മലയാറ്റൂര്‍. വേരുകള്‍ തേടിച്ചെന്ന സാഹിത്യകാരനേയും വിശ്വാസ ത്തിന്‍റെ പുണ്യമലയേയും പ്രകൃതിമനോഹരമായ ദൃശ്യങ്ങളേയും ഓര്‍മിപ്പിക്കുന്ന ഇടം. താഴത്തെ പള്ളിയ്ക്കു മുമ്പില്‍ നിന്നു കുറച്ചുദൂരം നടന്നു. വെയിലിന്‍റെ കാഠിന്യമേറുന്നു. കുറച്ചകലെ ഐതിഹ്യങ്ങളുടെ മല തലയുയര്‍ത്തി നില്‍ക്കുന്നു. തീര്‍ഥാടനത്തിന്‍റെ തുടക്കം കുറിക്കുന്ന അടിവാരത്തേക്ക്. തിരുനാളിനൊരുങ്ങുന്ന താഴ്വാരം. തീര്‍ഥാടകപ്രവാഹത്തെ കാത്തിരിക്കുന്ന തീരം. ആഘോഷത്തിന്‍റെ ദിനങ്ങളല്ലെങ്കില്‍ ആള്‍ക്കൂട്ടങ്ങളില്ലാത്ത അടിവാരത്ത്, കച്ചവടസമൃദ്ധിയില്‍ ജീവിതം നെയ്യുന്നവര്‍ തമ്പടിച്ചിരിക്കുന്നു. അടിവാരത്തെ തടാകമായ മണപ്പാട്ടിച്ചിറയുടെ തീരത്തു നിന്നു മലയുടെ മുകളിലേക്ക് ഇനിയെ ത്ര ദൂരം...? പ്രാര്‍ഥനയുടെ പ്രതിധ്വനികള്‍. പാറക്കൂട്ടങ്ങളും പ്രാര്‍ഥനക്കൂട്ടങ്ങളും കടന്നു മല കയറിത്തുടങ്ങുന്നു. മലകയറ്റത്തിന്‍റെ ആദ്യ ആവേശത്തിനു മീതേ കിതപ്പിന്‍റെ തളര്‍ച്ചകള്‍. പാതയ്ക്കരികില്‍ ജീവിതത്തിന്‍റെ വിളികള്‍, യാചനയാ യും ക്ഷീണമകറ്റാനുള്ള കുടിനീരായും കളിപ്പാട്ടങ്ങളിലേക്കുള്ള പ്രലോഭനങ്ങളായും... മലകയറ്റത്തിന്‍റെ കാഠിന്യമറിഞ്ഞുതുടങ്ങുമ്പോള്‍ പ്രാര്‍ഥനകളും ശരണം വിളികളും ഉച്ചസ്ഥായിയിലെത്തു ന്നു. ആത്മശാന്തി തേടി ആയിരങ്ങള്‍ കല്ലും പാറക്കൂട്ടങ്ങളും താണ്ടി മുകളിലേ ക്ക്. ക്രിസ്തുവിന്‍റെ പീഡാനുഭവയാത്ര യെ അനുസ്മരിപ്പിക്കുന്ന പതിനാലു സ്ഥലങ്ങള്‍ താണ്ടിയാല്‍ മലയാറ്റൂര്‍ കുരിശുമലയുടെ മുകളിലെത്താം. പാറക്കെട്ടുകള്‍ നിറഞ്ഞ, കുത്തനെയുള്ള കഠിനപാതയാണു മലകയറ്റത്തില്‍ ഏറ്റ വും ബുദ്ധിമുട്ടേറിയ പ്രദേശം. എങ്കിലും വിശ്വാസത്തിന്‍റെ ശരണമന്ത്രങ്ങള്‍ ഉയരുമ്പോള്‍, പാതയിലെ കാഠിന്യം വഴിമാറുമെന്നു വിശ്വാസവും അനുഭവവും. അതുകൊണ്ടു തന്നെ ആ മന്ത്രങ്ങള്‍ വാനിലുയര്‍ന്നുകൊണ്ടേയിരുന്നു. പൊന്നിന്‍കുരിശു മുത്തപ്പാ... പൊന്‍മലകയറ്റം. വിശ്രമിക്കാതെ വയ്യ. അല്‍പ്പനേരമിരുന്നു. ചെറുപ്പത്തിന്‍റെ മുഖത്തേക്കു വാര്‍ധക്യത്തിന്‍റെ വെല്ലുവിളി നിറഞ്ഞ പുഞ്ചിരി എറിഞ്ഞൊരാള്‍ കടന്നു പോയി. കിതപ്പിനിടയിലും മറുചിരി നല്‍കി. അപ്പോള്‍ മനസോര്‍ത്തതു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മനുഷ്യയാത്രയുടെ കാലടിപ്പാടുകള്‍ ആ മലയുടെ മുകളിലേക്കു പ്രവഹിക്കും മുമ്പ്, വഴിതെളിക്കാനൊരു മുന്‍ഗാമി എത്തുംമുമ്പ്, ആദ്യമായി കയറിയ ഒരു വിശുദ്ധനെക്കുറിച്ചായിരുന്നു. ക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ തോമാസ്ലീഹയെക്കുറിച്ച്... എ.ഡി 52. കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ തോമാസ്ലീഹ ഏകാന്തധ്യാനത്തിനിടം തേടി മലയാറ്റൂര്‍ മലമുകളിലെത്തി. കാലം ഒരുപാടു പിന്നില്‍. പശ്ചിമഘട്ടത്തിലെ മലയിലേക്കാണു തോമാസ്ലീഹാ എത്തിയത്. വന്യമൃഗങ്ങള്‍ സ്വസ്ഥമായി മേയുന്ന കൊടുങ്കാട്, പകലും രാത്രിയും പ്രാര്‍ഥനയുടെ പുണ്യവുമായി തോമാസ്ലീഹ പാറപ്പരപ്പില്‍ ധ്യാനനിരതനായി. മുട്ടുകാലില്‍ നിന്ന് ആകാശത്തേക്കു നോക്കി മനസുരുകി പ്രാര്‍ഥിച്ചു. പാറയുടെ പുറത്തു കുരിശടയാളം വരച്ചു ചുംബിച്ചു. പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്. ഇങ്ങനെ ഇരുന്നാല്‍ മലകയറ്റം ബുദ്ധിമുട്ടാകും, മുകളിലെത്തും വരെ പതുക്കെ ആണെങ്കിലും നടന്നുകൊണ്ടിരിക്കണം. ഒരു പരിചിതതീര്‍ഥാടകന്‍റെ ഉപദേശത്തിന്‍റെ കരുത്തില്‍ പതുക്കെ നടന്നു തുടങ്ങി, തോമാസ്ലീഹ ദര്‍ശിച്ച ആ അത്ഭുതം സംഭവിച്ച ഇടം കാണാനുള്ള വ്യഗ്രത മനസില്‍. കുറച്ചകലെ ഒന്നാം സ്ഥലത്തിന്‍റെ തിരിനാളങ്ങള്‍. ക്രിസ്തുവിനെ കുരിശുമരണത്തിനു വിധിക്കുന്ന പീലാത്തോസ്. സഹനത്തിന്‍റെ നിശബ്ദതയില്‍ യേശു നില്‍ക്കുന്ന രംഗം ആലേഖനം ചെയ്തിരിക്കുന്ന ഒന്നാം ഇടം. വാനിലുയര്‍ന്ന പ്രാര്‍ഥനകളെ പിന്നിലാക്കി യാത്ര തുടര്‍ന്നു. കുരിശു ചുമന്നിടുന്നു ലോകത്തിന്‍ വിനകള്‍ ചുമന്നിടുന്നു നീങ്ങുന്നു ദിവ്യനാഥന്‍ നിന്ദനം നിറയും നിരത്തിലൂടെ ‘’ സഹായിക്കാന്‍ ആരുമില്ലാതെ, ആശ്വാസത്തിനാരുമില്ലാതെ ക്രിസ്തു കുരിശും ചുമന്നു നടന്ന വഴികളുടെ സ്മരണയില്‍ പ്രാര്‍ഥനകള്‍ ഉയരുന്നുണ്ട്. എങ്കിലും തീര്‍ഥാടനത്തിന്‍റെ കാഠിന്യങ്ങള്‍ മനസിലേറ്റാതെ വിനോദയാത്രയുടെ ലാഘവത്തോടെ മലയാറ്റൂരില്‍ മലചവിട്ടുന്നുണ്ട്, ചിലര്‍. നടക്കുന്നതു പതുക്കെയാണെങ്കിലും കഠിനപാതയുടെ തളര്‍ച്ച കാലുകളിലേക്കു വേദനയായെത്തുന്നു. ജീവിതത്തിന്‍റെ നിരപ്പായ വഴികളില്‍ നിന്നൊരു തിരിവു വരുമ്പോള്‍ തളരുന്നതു പോലെ. ഇവിടെ കൈപിടിച്ചു നടത്താന്‍ വിശ്വാസത്തിന്‍റെ കൂട്ടുണ്ട്, മുന്‍പേ പോയവര്‍ തെളിച്ച സഞ്ചാരപാതകളും. ക്രിസ്തു കുരിശു ചുമക്കുന്ന രംഗം ആലേഖനം ചെയ്ത രണ്ടാം സ്ഥലം. ഇവിടെയും പ്രാര്‍ഥന നല്‍കുന്ന വിശ്രമത്തിനായി കുറച്ചു നിമിഷങ്ങള്‍. പാതയ്ക്കരികിലെ തണലില്‍ വീണ്ടുമിരുന്നു. അടിവാരത്തു നിന്നു തലച്ചുമടുകളുമായി സ്ത്രീകള്‍ മുകളിലേക്കു പോകുന്നു. കുരിശുമുടിയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും തലച്ചുമടായി താഴെ നിന്നു കൊണ്ടു പോകുന്നതാണ്. ഭാരം ചുമക്കുന്ന ആ തൊഴിലാളികള്‍ക്കൊപ്പം മുകളിലേക്കുള്ള യാത്ര തുടര്‍ന്നു. കുരിശിന്‍ കനത്ത ഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍ പാദങ്ങള്‍ പതറിവീണു കല്ലുകള്‍ നിറയും പെരുവഴിയില്‍ ‘’ എന്നാല്‍ ഭാരമേറ്റി പൊന്‍മലയുടെ മുകളിലേക്കു പോകുന്ന തൊഴിലാളികളുടെ കാല്‍ ഇടറുന്നില്ല. അത് അന്നന്നത്തെ അപ്പത്തിനായുള്ള മലകയറ്റം. ശീലമായിട്ടുണ്ടാവണം. കാല്‍വരിക്കുന്നിലേക്കുള്ള യാത്രയില്‍ പാദങ്ങള്‍ ഇടറിവീണ നാഥന്‍ നല്‍കുന്ന വിശ്വാസത്തിന്‍റെ തുണയുണ്ട് അവര്‍ക്ക്. നല്ല ജീവിതത്തിന്‍റെ തുരുത്തുകളില്‍ ചേക്കേറാന്‍ കഴിയുന്ന വിധമൊരു അത്ഭുതം സംഭവിക്കുമെന്നു സ്വപ്നം കാണുന്നു, അവര്‍. പാറയുടെ പുറത്തു കുരിശടയാളം വരച്ച തോമാസ്ലീഹയ്ക്കു മുന്നില്‍ സംഭവിച്ച ആ അത്ഭുതം. പരിശുദ്ധമാതാവ് ഉണ്ണിയുമായി പെട്ടെന്നു പ്രത്യക്ഷപ്പെടുകയായിരുന്നു. അനുഗ്രഹം ചൊരിഞ്ഞു. അദ്ദേഹത്തിനു വിശ്വാസത്തിന്‍റെ കരുത്തു പകര്‍ന്നു ആ സാന്നിധ്യം. പിന്നീടു മദ്രാസിലെ മൈലാപ്പൂരില്‍ വച്ചു തോമാസ്ലീഹ കുന്തത്താലുള്ള കുത്തേറ്റു രക്തസാക്ഷിത്തം വഹിച്ചെന്ന് ഐതിഹ്യം. പക്ഷേ മലയാറ്റൂര്‍ പൊന്‍മലയില്‍ മറ്റൊരു ആശ്ചര്യസംഭവം അരങ്ങേറി. ആ സംഭവം നടക്കുന്നതു തോമാസ്ലീഹ വന്നുപോയി ഒരുപാടു കാലങ്ങള്‍ക്കു ശേഷം. രാത്രി, കണ്ണില്‍ക്കുത്തിയാലും കാണാന്‍ കഴിയാത്തവിധം ഇരുട്ട്. നായാട്ടിനായി മലമുകളില്‍ എത്തിയതായിരുന്നു മലവേടന്മാര്‍. പണ്ടു തോമാസ്ലീഹ ധ്യാനിച്ചിരുന്ന പാറപ്പുറത്തെത്തിയ അവര്‍ അമ്പരന്നു പോയി. ആ അമ്പരപ്പിന്‍റെ വിശദീകരണത്തിലേക്കു മനസെത്തും മുമ്പ് മുന്നില്‍ മൂന്നാം സ്ഥലം. ക്രിസ്തു ആദ്യം വീഴുന്ന രംഗം. പ്രായമേറിയ ഒരു അമ്മയുടെ കണ്ണു നിറയുന്നു. ആ അമ്മയുടെ പ്രാര്‍ഥനയ്ക്കു ശേഷം അമ്മയെ കൈപിടിച്ചു മകന്‍ നടത്തി, മുകളില്‍ നാലാം സ്ഥലത്തേക്ക്... വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ തനയന്‍ തിരിഞ്ഞു നോക്കി സ്വര്‍ഗ്ഗീയകാന്തി ചിന്തും മിഴികളില്‍ കൂരമ്പു താണിറങ്ങി ‘’ വലിയ മരക്കുരിശുമേന്തി ഒരു സംഘം കാഷായധാരികള്‍ മുകളിലേക്കു വരുന്നു. ഒരുപാടു ദൂരങ്ങളില്‍ നിന്നു കാല്‍നടയായി എത്തുന്നവര്‍. ദിവസങ്ങള്‍ക്കു മുമ്പേ നടന്നു തുടങ്ങുന്നവര്‍. പാപപരിഹാരത്തിനായി കല്ലു തലയില്‍ വച്ചാണു ചിലരുടെ മലകയറ്റം. ഓരോ സ്ഥലങ്ങളിലും പ്രാര്‍ഥന അര്‍പ്പിച്ചു പൊന്‍മല ചവിട്ടുന്നു. ശരണമന്ത്രങ്ങള്‍ ഉരുവിടുന്നു, കൂടെയുള്ളവര്‍ ഏറ്റുവിളിക്കുന്നു. കഠിനമായ പാതയിലെ തടസങ്ങളൊന്നും അവരെ പിന്നോട്ടു വലിക്കുന്നേയില്ല. ഇവിടെ കാട്ടില്‍ മൃഗങ്ങളുണ്ടോ....? മകനെ തോളത്തേറ്റി വരുന്ന അച്ഛനോടു മകന്‍റെ സംശയം. ഇപ്പോ മൃഗമൊന്നും കാണില്ല. പണ്ടുണ്ടായിരുന്നുവെന്ന മറുപടി. ആ മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയ മലവേടന്മാരായിരുന്നല്ലോ മലമുകളിലെ അത്ഭുതം നാട്ടുകാരെ അറിയിച്ചതും, മലയാറ്റൂര്‍ എന്ന പൊന്‍മലയുടെ വിസ്മയത്തെക്കുറിച്ചു ലോകം അറിയാന്‍ ഇടയാക്കിയതും. മലവേടന്മാര്‍ ഇരുന്ന പാറയില്‍ പ്രകാശം പരക്കുന്നു. അവര്‍ ഭയന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച് പ്രകാശത്തില്‍ ആയുധം കൊണ്ടു തട്ടി. ചോരപ്പാടുകള്‍ തെളിഞ്ഞു. പെട്ടെന്ന് അവിടെ നിന്നൊരു പൊന്‍കുരിശുയര്‍ന്നു. തൊട്ടടുത്തു തന്നെ കാല്‍പ്പാടുകളുടേയും കാല്‍മുട്ടുകളുടേയും മുദ്രയും തെളിഞ്ഞു. മലയിറങ്ങിയ വേടന്മാര്‍ ഈ സംഭവം അടിവാരത്തെ നാട്ടുകാരെ അറിയിച്ചു. അവരെത്തി ആരാധന ആരംഭിച്ചു. മലയാറ്റൂര്‍ പൊന്‍മലയിലേക്കുള്ള തീര്‍ഥാടനത്തിന്‍റെ തുടക്കം. കഥയും ഐതിഹ്യവും കേട്ടുകേള്‍വികളും പ്രതിധ്വനിക്കുന്ന മലയാറ്റൂര്‍ പൊന്‍മല ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. കുരിശിന്‍റെ വഴിയിലെ ഏറ്റവും വികാരനിര്‍ഭരമായ രംഗമായ നാലാം സ്ഥലത്തെത്തിയിരിക്കുന്നു. ക്രിസ്തു വഴിയില്‍ വച്ചു തന്‍റെ മാതാവിനെ കാണുന്നു. അമ്മയും മകനും തമ്മില്‍ സംസാരിക്കുന്നില്ല. പക്ഷേ അമ്മയുടെ വേദന മകനെ ദു: ഖിപ്പിക്കുന്നു. വെയിലിന്‍റെ ചൂടേറി വരുന്നു. യാത്രയുടെ ദുരിതങ്ങളും. മലയിറങ്ങി വരുന്നവരും ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍ വിളിക്കുന്നുണ്ട്, പൊന്‍കുരിശു മുത്തപ്പാ പൊന്‍മല ഇറക്കം. ഇനി കുറച്ചുദൂരമേയുള്ളൂ എന്നാരോ പറഞ്ഞു. കുരിശു ചുമക്കാന്‍ ക്രിസ്തുവിനെ ശിമയോന്‍ സഹായിക്കുന്ന അഞ്ചാം സ്ഥലവും, വെറോനിക്ക മുഖം തുടയ്ക്കുന്ന ആറാം സ്ഥലവും, രണ്ടാം പ്രാവശ്യം വീഴുന്ന ഏഴാം സ്ഥലവും ഓര്‍ശ്ലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഏട്ടാം സ്ഥലവും മൂന്നാം പ്രാവശ്യം വീഴുന്ന ഒമ്പതാം സ്ഥലവും ക്രിസ്തുവിന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്ന പത്താം സ്ഥലവും പിന്നിട്ടു. വെറുതെ തിരിഞ്ഞുനോക്കി, പാപമോചനത്തിനായി വിശ്വാസത്തിന്‍റെ ഊന്നുവടികളേന്തി നിരവധിപേര്‍ മലകയറി വരുന്നു. എല്ലാ ഇടങ്ങളിലും മെഴുകുതിരിനാളങ്ങള്‍ തെളിയിച്ച്, മനസുരുകി പ്രാര്‍ഥിച്ച്... വൈകല്യങ്ങളും ശാരീരിക അവശതകളും മറന്നാണു പലരും മല ചവിട്ടുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്നവരും ധാരാളം. ഇനി കുറച്ചു ദൂരം കൂടിയേ കുരിശുമുടിയിലേക്കു ബാക്കിയുള്ളൂ. താഴെ തെളിഞ്ഞു കാണുന്ന നദിയുടെ നേര്‍രേഖയെ പശ്ചാത്തലമാക്കി, ഫോട്ടൊ എടുക്കുന്ന ഒരു സംഘം, പ്രാര്‍ഥന മാത്രമായി മല കയറുന്നവര്‍, കുടുംബവുമൊത്തു പ്രാര്‍ഥിക്കാനും ഒരു യാത്രയ്ക്കായും ഇറങ്ങിത്തിരിച്ചവര്‍, ഏകാന്തതീര്‍ഥാടകര്‍, കൈയിലൊരു ക്യാമറയുമേന്തി കാഴ്ച പകര്‍ത്താനിറങ്ങിയവര്‍, കച്ചവടക്കാര്‍...... ഇതു ജീവിതവീഥികളിലൂടെയുള്ള തീര്‍ഥാടനമാകുന്നു. ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കുന്ന പതിനൊന്നാം സ്ഥലം. ലോകരക്ഷകന്‍ വേദനയില്‍ അമരുന്നതു നിശ്ചലമായ നിറഞ്ഞമിഴികളില്‍ നോക്കിനില്‍ക്കുന്നു, ഒരാള്‍. പ്രാര്‍ഥനയില്‍ വാക്കുകള്‍ ഇടറുന്നുവോ... ക്രിസ്തു കുരിശില്‍ മരണം വരിക്കുന്ന പന്ത്രണ്ടാം സ്ഥലവും പിന്നിട്ടു. ആ മൃതദേഹം മാതാവിന്‍റെ മടിയില്‍ കിടത്തിയിരിക്കുന്ന പതിമൂന്നാം സ്ഥലം. മനസില്‍ പ്രശസ്തമായ പിയാത്ത ചിത്രത്തിന്‍റെ സ്മരണ. വിശ്വപ്രസിദ്ധമായ ഒരു കലാരൂപത്തിനു പ്രചോദനമായ രംഗം. ഇനി ഒരു സ്ഥലം മാത്രം, മൃതദേഹം കല്ലറയില്‍ സംസ്കരിക്കുന്ന പതിനാലാം ഇടം. കുരിശുമല തീര്‍ഥാടനത്തിന്‍റെ ഉയരങ്ങളിലേക്ക്. വിശ്രമിച്ചും വിസ്മയിച്ചും കഥകളറിഞ്ഞും തുടര്‍ന്ന തീര്‍ഥാടനത്തിന്‍റെ പുണ്യത്തിലേക്ക്. മലയാറ്റൂര്‍ കുരിശുമുടിയുടെ ഉയരത്തിലെത്തുമ്പോള്‍ വേനല്‍സൂര്യന്‍ കത്തിനിന്നു. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ പ്രാര്‍ഥനയുടെ ശകലങ്ങള്‍ ആ മലമുകളില്‍ നിരന്തരം പ്രതിധ്വനിച്ചു കൊണ്ടിരുന്നു. തോമാസ്ലീഹയുടെ രൂപവും തിരുശേഷിപ്പും സ്ഥാപിച്ചിരിക്കുന്ന മാര്‍ത്തോമാ മണ്ഡപത്തിലും പള്ളിയിലും വിശ്വാസികളുടെ പ്രാര്‍ഥന. കഥയും ഐതിഹ്യവും അത്ഭുതവും നിറയുന്ന നിരവധി സാന്നിധ്യങ്ങളുണ്ട്, മലയാറ്റൂര്‍ കുരിശുമുടിയില്‍. ഏറ്റവും ശ്രദ്ധേയമാണ് ആന കുത്തിയ പള്ളി. കാലം രേഖപ്പെടുത്തിയത് അനുസരിച്ചു 1595 മുതല്‍ 1968 വരെ കുരിശുമുടി ഘോരവനമായിരുന്നു. ധാരാളം വന്യമൃഗങ്ങള്‍ സ്വസ്ഥമായി വാണിരുന്ന കൊടുങ്കാട്. അക്കാലത്ത് ആനകള്‍ കപ്പേള ആക്രമിച്ചു. അങ്ങനെ ആന കുത്തിയ പള്ളി എന്ന പേരു കിട്ടി. കപ്പേളയുടെ പുറകിലെ ചുവരില്‍ ആന കുത്തിയ പാട് ഇപ്പോഴും ചില്ലിട്ടു സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. ഒപ്പം ഐതിഹ്യങ്ങളില്‍ മലവേടന്മാര്‍ അമ്പരന്നു പോയ കാല്‍പ്പാടുകളും ഇവിടെയുണ്ട്. തോമാസ്ലീഹയുടേതെന്നു വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദം. വിശ്വാസികളുടെ നേര്‍ച്ചപ്പണം കാരണം വ്യക്തമായി കാണാന്‍ കഴിയില്ലെന്നു മാത്രം. പൊന്‍കുരിശു കണ്ടുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു തങ്കം പൂശിയ പതിനാറ് അടി ഉയരമുള്ള കുരിശു സ്ഥാപിച്ചിരിക്കുന്നു. മലമുകളില്‍ നിന്നു കുറച്ചുതാഴെയാണ് അത്ഭുതഉറവ. തണുത്ത തെളിനീരൂറുന്ന ഉറവയ്ക്കും ഐതിഹ്യത്തിന്‍റെ കുളിര്. തോമാസ്ലീഹ മലയില്‍ ധ്യാനിച്ചിരുന്നപ്പോള്‍ വെള്ളത്തിനായി പാറയില്‍ കുത്തിയെന്നും, അവിടെ നിന്നും ജലം പ്രവഹിച്ചുവെന്നും. കടുത്ത വേനലില്‍പ്പോലും വറ്റാതെ വെള്ളം നല്‍കുന്ന ഉറവ പലര്‍ക്കും അത്ഭുതം. പലരും ഇവിടെ നിന്നു വെള്ളം ശേഖരിച്ചു കൊണ്ടു പോകുന്നു. ഉറവയുടെ തെളിനീരില്‍ മുഖം കഴുകി. തിരികെ ഇറങ്ങാന്‍ ഒരുങ്ങി. അത്ഭുതങ്ങളുടേയും ഐതിഹ്യങ്ങളുടേയും കഥകളുടെയും കൈപിടിച്ചു തുടങ്ങിയ തീര്‍ഥാടനം അവസാനിക്കുന്നു. ഇനി കാത്തിരിക്കുന്നതു മലമുകളില്‍ നിന്നുള്ള താഴ്വാരത്തിന്‍റെ ഒരിക്കലും മറക്കാനാകാത്ത കാഴ്ച. ചുറ്റുപാടും പച്ചപ്പിന്‍റെ മേലാപ്പ്. പേരറിയാത്ത ഗ്രാമത്തിന്‍റെ മേല്‍ക്കൂരകള്‍. മലയാറ്റൂര്‍ പള്ളിയിലെ പെരുന്നാളു കൂടി ആലുവ ശിവരാത്രി മണപ്പുറത്തേക്ക് ഒഴുകുന്ന പെരിയാര്‍ ഒരു ചെറിയ നീര്‍ച്ചാലു പോലെ... തിരികെയിറങ്ങുമ്പോള്‍ മനസിലുണ്ടായിരുന്നു, ചരിത്രവും വിശ്വാസവും ഇഴചേര്‍ന്നൊഴുകിയ ഒരു പുഴ
മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ , തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് പ്രഥമ പരിഗണന നൽകും. മടങ്ങി വരുന്നവർക്ക് ക്വാറൻ്റയിൽ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. http://pravasiwelfareforum.com/beta/wp-content/uploads/2020/04/പ്രവാസി-രജിസ്‌ട്രേഷൻ-ആരംഭിച്ചു.jpg 321 466 admin http://pravasiwelfareforum.com/beta/wp-content/uploads/2020/04/pravasi-logo-black-300x138.png admin2020-04-30 16:55:192020-05-05 09:36:56പ്രവാസി രജിസ്‌ട്രേഷൻ ആരംഭിച്ചു Latest News പ്രവാസികളെ തിരിച്ചു കൊണ്ടുവരൽ വേഗത്തിലാക്കണം. വിമാന കൂലി സർക്കാർ വഹിക്കണം. വെൽഫെയർ പാർട്ടി May 2, 2020 12:34 pm | By admin തിരുവനന്തപുരം. ഇന്ത്യയിലേക്കു തിരികെ വരാൻ പേര് റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളെ തിരിച്ചു... Read more → പ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല. May 1, 2020 9:26 pm | By admin ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക്... Read more → നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം May 1, 2020 9:26 pm | By admin കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക്... Read more →
ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. കുമളി: ഇടുക്കി കുമളിയിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ‌ മരിച്ചു. അട്ടപ്പളം ലക്ഷം വീട് കോളനിയിൽ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്; 25.50 ലക്ഷം‍ അനുവദിച്ച് ഉത്തരവ് തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ... മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വർഷമായി സുകുമാരി ഓഫീസുകൾ കയറിയിറങ്ങിയിട്ടും... ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസം;ആനുകൂല്യം നൽകണമെന്ന് കമ്മീഷൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല... ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്... ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. October 05 13:54 2022 Print This Article Share it With Friends by asianmetronews 0 Comments ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അൻവർഷാ, കാർത്തികപ്പള്ളി സ്വദേശി ഹരിത എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി കാണിക്ക വഞ്ചിക്കൾ മോഷ്ടിക്കലാണ് ഇവരുടെ രീതി. വൈക്കം വെച്ചൂർ, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലാണ് ഇരുവരെയും പോലിസ് പിടികൂടിയത്. സെപ്റ്റംബർ 24ന് പുലർച്ചെ വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികൾ പൊളിച്ച് ഇവർ പണം അപഹരിച്ചിരുന്നു. വൈക്കം പോലീസ് കോട്ടയത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കായംകുളം, ഇടുക്കി എന്നിവടങ്ങളിൽ അടിപിടി, മോഷണ കേസുകളിൽ ഇവർ പ്രതികളാണ്. ആരാധനാലയങ്ങളിലെ സിസിടിവി യിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും ബൈക്കിന്റ നമ്പറുമാണ് പ്രതികളിലേയ്‌ക്കെത്താൻ പോലിസിനെ സഹായിച്ചത്. ഇവരിൽ നിന്ന് പോലിസ് പണവും കണ്ടെടുത്തു. പ്രതികൾക്കെതിരെ സമാനമായ കേസുകൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അൻവർ ഷായെ പോലീസ് മോഷണം നടന്ന വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
ധര്‍മ്മപുത്രന്‍:(ധൌമ്യനെ കെട്ടിച്ചാടികുമ്പിട്ടശേഷം) ‘എന്നാല്‍ഞാന്‍ അവിടുന്ന് കല്‍പ്പിച്ചതുപോലെ ആദിത്യനെ സേവിച്ചുകൊള്ളാം’ ധൌമ്യന്‍:‘ശരി,ഞാന്‍ ഭവാന് ദ്വാദശാദിത്യമന്ത്രം ഉപദേശിക്കാം.’ ധൌമ്യന്‍ എഴുന്നേറ്റ് ധര്‍മ്മപുത്രരുടെ ചെവിയില്‍ ദ്വാദശാദിത്യമന്ത്രം ഉപദേശിക്കുന്നു. ധര്‍മ്മപുത്രന്‍ തൊഴുതുനിന്ന് കേട്ടുമനസ്സിലാക്കുന്നു. ധര്‍മ്മപുത്രന്‍ കുമ്പിട്ട് ധൌമ്യനെയാത്രയാക്കുന്നു. ധൌമ്യന്‍ അനുഗ്രഹിച്ചിട്ട് നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍:(തിരിഞ്ഞുവന്ന് ബ്രാഹ്മണരെ കണ്ടു വന്ദിച്ചിട്ട്)‘അല്ലയോ ബ്രാഹ്മണശ്രേഷ്ഠരേ,ദു:ഖിക്കേണ്ട. സമാധാനത്തോടെ വസിച്ചാലും.’ (ബ്രാഹ്മണരേ വന്ദിച്ചുമാറി തിരിഞ്ഞ് മാറി വരുമ്പോള്‍ ഇടത്തുഭാഗത്തുക്കൂടി പ്രവേശിച്ച പാഞ്ചാലിയെ കണ്ട്) ‘പ്രിയേ,ആദിത്യഭഗവാനെ സേവിച്ചാല്‍ നമ്മുടെ ദു:ഖങ്ങള്‍ ഒഴിയുമെന്ന് ഗുരുനാഥന്‍ കല്പിച്ചിരിക്കുന്നു. അതിനാല്‍ ഞാന്‍ ആദിത്യനെ സേവിക്കുവാനായി പോകുന്നു. ഭവതി സമാധാനമായിരുന്നാലും’. ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ സമീപത്തുനിന്നും മാറി വീണ്ടും രംഗത്തേക്കുതിരിയുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ കൈകളുയര്‍ത്തി തൊഴുത്,കണ്ണുകളടച്ച് ധ്യാനിച്ചുനില്‍ക്കുന്നു.
വർഷത്തിലെ ഏറ്റവും ആവേശകരമായ സമയം നിരവധി ആളുകൾക്ക്, പ്രത്യേകിച്ച് കേരളീയർക്ക്, ഇതാ വന്നിരിക്കുന്നു. ഓണത്തിന്റെ ഉത്സവമായ ഉത്സവത്തോടടുക്കുമ്പോൾ, എന്റെ ചിന്തയെ പുതുക്കിയ ഒരു ശുദ്ധബോധം മറികടക്കുന്നു. തെറ്റുകൾ മറികടന്ന് ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് നോക്കണമെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ ഓരോ ഉത്സവവും പ്രതിനിധാനം ചെയ്യുന്നത് അതല്ലേ? സത്യവും സ്നേഹവും കൊണ്ട് അന്ധകാരത്തെയോ തിന്മയെയോ മറികടക്കുമോ? ഈ വർഷം വളരെ സവിശേഷമാണ്. കഴിഞ്ഞ വർഷം അനിശ്ചിതത്വത്തിലും കുടുംബങ്ങൾ വേർപിരിഞ്ഞും ഭാവി എന്തായിരിക്കുമെന്ന ഭീതിയിലും കഴിഞ്ഞുപോയി. ഈ വർഷം വാക്സിൻ തയ്യാറാക്കുന്നതിൽ ശാസ്ത്രജ്ഞരുടെ അസാധാരണമായ ശ്രമങ്ങൾ വൈറസുമായി ബന്ധപ്പെടുന്നതിൽ നിന്നും പകരുന്നതിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ നമുക്ക് ഇത് ഞങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കാൻ കഴിയും, അതിനാൽ ഈ ദശകത്തിലെ കണ്ണട ഉപയോഗിച്ച് എന്തുകൊണ്ട് ഇത് പ്രത്യേകമാക്കാം – സ്റ്റിക്കറുകൾ. ഉത്സവങ്ങൾ നല്ലതും ആരോഗ്യകരവുമായ ആഗ്രഹങ്ങളുടെ അവസരങ്ങളാണ്. സ്റ്റിക്കർ ആപ്പുകളിൽ നിന്ന് നിർമ്മിച്ച മനോഹരമായ സ്റ്റിക്കറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആഗ്രഹങ്ങൾ തിളക്കമാർന്നതാക്കാൻ കഴിയും. എന്നാൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന കീബോർഡിൽ തന്നെ ആ ഉത്സവ സ്റ്റിക്കറുകൾ ലഭിക്കുകയാണെങ്കിൽ എന്തുചെയ്യും? അതെ! ഏതെങ്കിലും മൂന്നാം കക്ഷി ആപ്പുകളുടെ ആവശ്യമില്ല, നിങ്ങൾക്ക് ഈ സ്റ്റിക്കറുകൾ പ്രത്യേകമായി ലഭിക്കും ഭാരത് കീബോർഡിന്റെ മലയാളം കീബോർഡ് ആപ്പിൽ. മലയാളം കീബോർഡ് ആപ്പ് ഉപയോഗിച്ച് മെസ്സേജ് അയക്കാൻ വളരെ ലളിതമാണ്. നിങ്ങൾക്ക് മലയാളം ടൈപ്പിംഗ് ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ, അത് നിങ്ങൾക്ക് മംഗ്ലീഷ് ടൈപ്പിംഗ് ചെയ്യാൻ അനുവദിക്കുന്നു, അതായത്, ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പുചെയ്യുകയും കീബോർഡ് തൽക്ഷണം മലയാളത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. കീബോർഡിന്റെ ശക്തമായ AI കാരണം ഇത് സാധ്യമാണ്. കീബോർഡിൽ ആഘോഷങ്ങൾക്കപ്പുറം നൂറുകണക്കിന് റെഡിമെയ്ഡ് സ്റ്റിക്കറുകൾ ഉണ്ട്. സിനിമ ഡയലോഗുകളും പാട്ടുകളും ആശംസകളും വരെ അവയിലുണ്ട്. എന്നാൽ ഏറ്റവും അത്ഭുതകരമായ സവിശേഷത അവതാരങ്ങളുടെ സൃഷ്ടിയാണ്. നിങ്ങളുടെ അവതാരങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റിക്കറുകൾ നിർമ്മിക്കാനും നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് തൽക്ഷണം അയയ്ക്കാനും കഴിയും. നിങ്ങളുടെ അവതാരങ്ങൾക്കൊപ്പം ഓണം സ്റ്റിക്കറുകൾ അയയ്ക്കുന്നത് സങ്കൽപ്പിക്കുക, അത് എത്ര മികച്ചതായിരിക്കും? ഇന്റർനെറ്റിലെ ഏറ്റവും മികച്ച ഓണം സ്റ്റിക്കറുകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു, അതിനാൽ ഓണത്തിന്റെ ഉത്സവത്തോടനുബന്ധിച്ച് അവയുടെ പ്രാധാന്യത്തോടൊപ്പം അവയെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാം. മഹാബലി രാജാവിനോടുള്ള പ്രാർത്ഥനകൾ വൈഷ്ണവ പുരാണമനുസരിച്ച് വൃക്ഷലോകങ്ങളിലെ രാജാവായിരുന്ന മഹാബലി രാജാവിനോടുള്ള ആദരവായിട്ടാണ് ഓണം ആഘോഷിക്കുന്നത്. ധാരാളം ദാനധർമ്മങ്ങൾ ചെയ്ത നീതിമാനും മാന്യനുമായ രാജാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചതിനാൽ അരക്ഷിതാവസ്ഥ വളർന്നപ്പോൾ, ദൈവങ്ങൾ ഭഗവാൻ വിഷ്ണുവിനോട് പരാതിപ്പെട്ടു. അപ്പോഴാണ് പരമോന്നതനായ ഭഗവാൻ ഒരു ബ്രാഹ്മണ ബാലനായ വാമനന്റെ അവതാരം എടുത്തത് (ഭഗവാൻ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം). മഹാബലി രാജാവ് വാമനനോട് എന്താണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മൂന്ന് തുണ്ട് ഭൂമി ആവശ്യപ്പെട്ടു. ആവശ്യം നിരർത്ഥകമാണെന്ന് തോന്നിയ മഹാബലി സമ്മതിച്ചു. ആകാശവും നെതർലോഡും രണ്ട് പടികളായി മൂടുന്ന വിധത്തിൽ ദിവ്യനായ ആ കുട്ടി വളർന്നു. മൂന്നാമത്തെ ഘട്ടത്തിൽ, മഹാബലി രാജാവ് കാലുകൾ സ്ഥാപിക്കാൻ തല വാഗ്ദാനം ചെയ്തു. വിഷ്ണു ഭഗവാനെ ആകർഷിക്കുകയും മഹാബലിക്ക് എല്ലാ വർഷവും ഓണക്കാലത്ത് തന്റെ വസതി സന്ദർശിക്കാനുള്ള അവകാശം നൽകുകയും ചെയ്തു. പൂക്കളം – ഫ്ലവർ രംഗോലിസ് ഓണത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി, വീട്ടിലെ സ്ത്രീകൾ പൂക്കളും നിറമുള്ള മണലും കൊണ്ട് മനോഹരമായ രംഗോലി ഉണ്ടാക്കുന്നു. ഉത്സവ അലങ്കാരങ്ങളുടെയും രാജാവിനെ അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെയും ഭാഗമായാണ് ഇത് ചെയ്യുന്നത്. ഉത്സവങ്ങൾക്ക് പുറമേ, നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായ രംഗോലി എല്ലാ ദിവസവും ഉണ്ടാക്കുന്നു. സുന്ദരമായ രംഗോലി ഉണ്ടാക്കുന്ന സ്ത്രീകളെ പോലെ, ഉത്സവങ്ങളിൽ സ്ത്രീകൾ ചെയ്യുന്നതുപോലെ, സ്വർണ്ണാഭരണങ്ങൾ ധരിച്ച, പരമ്പരാഗത വേഷവിധാനമുള്ള സുന്ദരിയായ ഒരു സ്ത്രീയാണ് രംഗോലി സ്റ്റിക്കറിൽ കാണിച്ചിരിക്കുന്നത്. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് രാവിലെ അയച്ച് തിളക്കമുള്ള നിറങ്ങളിൽ ദിവസം ആരംഭിക്കുക. വല്ലം കാളി – വള്ളം കളി ഒരാളുടെ ജീവിതകാലത്ത് സാക്ഷ്യം വഹിക്കേണ്ട ഒരു കണ്ണാടി, ഈ ഐതിഹാസിക വള്ളംകളി കേരള സംസ്കാരത്തിന്റെ ഭാഗമാണ്. 100 മീറ്ററിലധികം നീളമുള്ള ബോട്ടുകൾ, 150+ പുരുഷന്മാർ തുഴഞ്ഞു, ഇത് കണ്ണുകൾക്ക് ഒരു വിരുന്നാണ്. വല്ലം കാളി ഇന്ത്യയിലുടനീളവും വിദേശത്തുനിന്നും ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നു. ആകൃതി കാരണം ബോട്ടുകളെ സ്നേക്ക് ബോട്ടുകൾ എന്ന് വിളിക്കുന്നു. ഓരോ ബോട്ടും പ്രത്യേകമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നത് വളരെ വിദഗ്ധരായ കരകൗശല വിദഗ്ധരാണ്. കാട്ടൂർ മനയുടെ തലവൻ ആറന്മുള ക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ പ്രാർഥിക്കുന്നതിനായി അദ്ദേഹത്തിന്റെ വാർഷിക സന്ദർശനത്തിൽ ബോട്ടുകളെ അനുഗമിക്കുമെന്ന് വിശ്വസിക്കപ്പെട്ടു. കാലക്രമേണ, അത് ഒരു ഓട്ടമായി പരിണമിച്ചു, ലോകമെമ്പാടുമുള്ള ജനക്കൂട്ടത്തെ കൊണ്ടുവന്നു. പുലികളി – കടുവ നൃത്തം കൊച്ചി രാജാവ് (ഇപ്പോൾ കൊച്ചി) 200 വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഈ പ്രശസ്ത നൃത്തം തുറമുഖ നഗരമായ തൃശൂരിലെ ഓണാഘോഷത്തിന്റെ ഭാഗമാകാൻ അധികം സമയമെടുത്തില്ല. നൃത്തരൂപം ധൈര്യത്തിന്റെയും ധീരതയുടെയും പോരാട്ടവീര്യത്തിന്റെയും ആഘോഷമാണ്. ഈ ചരിത്ര സംഭവത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ അഞ്ചാം വാർഷികം ഈ വർഷം ആഘോഷിക്കുന്നു. അവ ഒരിക്കലും ദ്യോഗികമായി നിരോധിച്ചിട്ടില്ലെങ്കിലും, അത് പുരുഷ മേധാവിത്വ ​​കലാരൂപമായിരുന്നു. ദേശം എന്ന പേരിൽ വിവിധ ടീമുകൾ തമ്മിലുള്ള മത്സരം കൂടിയാണ് ഇവന്റ്. ഈ സ്റ്റിക്കർ അതിന്റെ പ്രത്യേകത കാരണം ജീവനോടെ ഒരു കേരളീയന്റെ ഉള്ളിലെ വികാരങ്ങൾ കൊണ്ടുവരും. കഥകളി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പുരുഷ നേതൃത്വത്തിലുള്ള നൃത്തരൂപങ്ങളിലൊന്നായ കഥകളി നൂറ്റാണ്ടുകളായി മലയാള പാരമ്പര്യത്തിന്റെ മുഖമുദ്രയാണ്. കലാകാരൻ തടിയിലുള്ള ശിരോവസ്ത്രവും മുഖത്ത് പച്ച ചായം പൂശി, വെള്ള പേപ്പർ ബട്ടൺ മുഖത്തിന് ചുറ്റും മടക്കിക്കളഞ്ഞ് ആളുകളുടെ ശ്രദ്ധ കണ്ണിലേക്ക് കൊണ്ടുവരുന്നു. പഴയ പരമ്പരാഗത കഥകളെ പകുതി നൃത്തത്തിലും പകുതി മിമിക്രിയിലും ചിത്രീകരിക്കാനാണ് കഥകളി അവതരിപ്പിക്കുന്നത്. പഴയ കാലത്തെ കഥകളി വിദ്യാർത്ഥികൾ അവരുടെ കലാരൂപം മികച്ചതാക്കാൻ വർഷങ്ങളോളം കഠിനമായ പരിശീലനം നടത്തി. ഈ ആകർഷകമായ സ്റ്റിക്കർ ഉപയോഗിച്ച് കഥക്കിന്റെ സൗന്ദര്യം അനുഭവിക്കുക. സദ്യ – പരമ്പരാഗത വിരുന്നു പ്രസാദമായി നൽകുന്ന പരമ്പരാഗത വിരുന്നു 26 വിഭവങ്ങളുള്ള ഭക്ഷണമാണ്, ഇത് വാഴയിലയിൽ വിളമ്പുന്നു. ഓണത്തിന്റെ പ്രത്യേക അവസരത്തിനായി പ്രത്യേകമായി തയ്യാറാക്കുന്നത്, രുചിയിലും പോഷകങ്ങളിലും തികച്ചും സന്തുലിതമായ വിഭവങ്ങളുടെ വായിൽ വെള്ളമൂറുന്ന സംയോജനമാണിത്. സ്റ്റിക്കർ അയയ്ക്കുക, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും തൽക്ഷണം വിശപ്പ് അനുഭവപ്പെടും. ഓണവില്ലു – ഉപകരണം ഓണക്കാലത്ത് ദൈവങ്ങൾക്ക് സമർപ്പിക്കുന്ന ആചാരപരമായ വില്ലാണ് ഓണവില്ലു. തലമുറകളായി പിന്തുടരുന്ന ഏറ്റവും അച്ചടക്കത്തോടെ നിർമ്മിച്ച ഈ ഉപകരണങ്ങൾ നിർമ്മിക്കുന്ന കുടുംബങ്ങൾ അത് അവരെ ഏൽപ്പിച്ചിരിക്കുന്ന ആത്മീയ ചുമതലകളായി കാണുന്നു. കദംബ മരത്തിൽ നിന്ന് മരം കൊണ്ട് നിർമ്മിച്ചതും പഞ്ചവർണത്തിൽ വരച്ചതും – വെള്ള, ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ് എന്നീ നിറങ്ങളിലുള്ള ഈ പവിത്രമായ വാദ്യം ദേവന്മാരുടെ മുന്നിൽ അവരുടെ അനുഗ്രഹത്തിനായി സൂക്ഷിക്കുന്നു. ഈ ഉപകരണങ്ങളുടെ സ്റ്റിക്കറുകളിൽ നിന്നുള്ള ശബ്ദം നിങ്ങളുടെ വീട്ടിൽ പ്രതിധ്വനിക്കുകയും ശാന്തതയും ശാന്തിയും നൽകുകയും ചെയ്യട്ടെ. വിളക്കുകൾ കത്തിക്കുന്നു അഗ്നി ശുദ്ധവും പിഴവുകളില്ലാത്തതുമായി കണക്കാക്കപ്പെടുന്നു. നിരവധി ഹൈന്ദവ ഉത്സവങ്ങളുടെയും പ്രാർത്ഥനകളുടെയും അടിസ്ഥാനമാണിത്. വെളിച്ചം എപ്പോഴും ഇരുട്ടിനെ മറികടക്കുന്നുവെന്നാണ് ദിയയെ വിളിക്കുന്നത്, ദിയാസ് അല്ലെങ്കിൽ വിളക്കുകൾ കത്തിക്കുന്ന വീടുകളിൽ ദൈവങ്ങൾ വരുമെന്ന് പറയപ്പെടുന്നു. ഏതെങ്കിലും പൂജയോ സൽകർമ്മമോ ആരംഭിക്കുന്നതിന് മുമ്പുള്ള ആദ്യപടിയാണ് ദിയ അല്ലെങ്കിൽ വിളക്ക് കത്തിക്കുന്നത് എന്ന അർത്ഥത്തിൽ ഓണം വ്യത്യസ്തമല്ല. ഈ മനോഹരമായ സ്റ്റിക്കർ നിങ്ങളുടെ ചാറ്റിനെ ശുദ്ധിയോടെ പ്രകാശിപ്പിക്കുകയും അചഞ്ചലമായ പ്രകാശം നൽകുകയും ചെയ്യും. ഓണത്തപ്പൻ ഓണക്കാലത്ത് പലരുടെയും വീടുകളിൽ സ്ഥാപിതമായ ഈ കളിമൺ പിരമിഡുകൾ വാമനനെ പ്രതീകപ്പെടുത്തുന്നു (ഭഗവാൻ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം). ഇതിന് നാല് മുഖങ്ങളും പരന്ന അടിത്തറയുമുണ്ട്. നെല്ലിപ്പൂക്കളും അത്തപൂക്കളവും (പരമ്പരാഗത പുഷ്പം രംഗോലി) കൊണ്ട് നിർമ്മിച്ച ഒരു കട്ടിലിലാണ് പിരമിഡ് സ്ഥാപിച്ചിരിക്കുന്നത്. വാമനൻ മഹാബലി രാജാവിനോട് ആവശ്യപ്പെട്ടപ്പോൾ എടുത്ത മൂന്ന് ചുവടുകളെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് പിരമിഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത നൃത്തരൂപങ്ങൾ കേരളത്തിലുടനീളം വ്യത്യാസപ്പെട്ടിരിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളുള്ള, അവരുടെ തനതായ പാരമ്പര്യങ്ങൾ വികസിപ്പിച്ചെടുത്ത വിവിധ നേതാക്കളുടെ ഭരണത്തിൻ കീഴിൽ, ഓണം ഉത്സവത്തിലൂടെ വൈവിധ്യം ഏകീകരിക്കപ്പെടുന്നു. പ്രാക്ടീസ് ചെയ്യുന്ന ഏതൊരു കലാരൂപവും ആത്മാവുമായി (ആത്മാവ്) ഒരു ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു മാർഗമല്ലാതെ മറ്റൊന്നുമല്ല. മനുഷ്യർ അവരുടെ ഉദ്ദേശ്യം കണ്ടെത്തേണ്ടതുണ്ട്, അവരുടെ യഥാർത്ഥ സ്വഭാവം നമ്മൾ അറിയുമ്പോൾ മാത്രമേ അത് സാധ്യമാകൂ. ആൻഡ്രോയിഡിലെ മികച്ച മംഗ്ലീഷ് കീബോർഡ് ആപ്ലിക്കേഷനിൽ നിന്നുള്ള ഈ മനോഹരമായ സ്റ്റിക്കറുകൾ, മലയാളം കീബോർഡ് ആപ്പ് ഓണത്തിന്റെ വിളവെടുപ്പ് ഉത്സവത്തെ ദൈവികതയുടെയും സൗന്ദര്യത്തിന്റെയും ഉയർന്ന ഉയരത്തിലേക്ക് കൊണ്ടുവരും. സംഗീതവും ശബ്ദവും നൃത്തവും നിയമങ്ങളും അച്ചടക്കവും പാലിക്കുമ്പോൾ ദൈവത്തെ പ്രസാദിപ്പിക്കുന്നു. ഇതാണ് ഈ സ്റ്റിക്കറുകളിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. ഉത്സവ സമയം നിങ്ങളുടെ വീടിന് ഐശ്വര്യവും കൃപയും നൽകട്ടെ, ഈ സ്റ്റിക്കറുകൾ കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള നിങ്ങളുടെ സംഭാഷണങ്ങളെ കൂടുതൽ ചലനാത്മകമാക്കുന്നു. ആ കുറിപ്പിൽ, ഞാൻ നിങ്ങൾക്ക് ആശംസിക്കാൻ ആഗ്രഹിക്കുന്നു ഓണം ആശംസകൾ. Post Tags: #english to malayalam typing#malayalam keyboard#malayalam typing#malayalam typing keyboard#onam
കള്ളപ്പണം വാഗ്ദാനം ചെയ്തത് നിരസിച്ചു ; ആ വൈരാഗ്യത്തിൽ ജയലളിത വിശ്വരൂപം നിരോധിച്ചെന്നു കമൽ ഹാസന്റെ വെളിപ്പെടുത്തൽ ! തമിഴ് സിനിമ ലോകത്തിനെയും രാഷ്ട്രീയ ലോകത്തിനെയും പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുമായി കമൽ ഹാസൻ. തന്റെ ‘വിശ്വരൂപം’ സിനിമ നിരോധിച്ചതിന് പിന്നില്‍ തമിഴ്നാട്... നിക്കിനെ ഇന്ത്യയിൽ കൊണ്ട് വന്നത് ഒരു സാഹസം തന്നെയായിരുന്നു – പ്രിയങ്ക ചോപ്ര നിക്കിനെ അമ്മ മധു ചോപ്രയ്ക്ക് പരിചയപ്പെടുത്തുമ്ബോള്‍ ആശങ്കയുണ്ടായിരുന്നെന്ന് പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റൈല്‍ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.... ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു ! – വിവാഹ മോചനത്തിന് പിന്നാലെ ജ്വല ഗുട്ടയുമായുള്ള ബന്ധം വെളിപ്പെടുത്തി വിഷ്ണു വിശാൽ ! രാക്ഷസനിലെ പോലീസ് വേഷത്തിലൂടെയാണ് വിഷ്ണു വിശാൽ താരമായത് . മുൻപും സിനിമയിൽ സജീവമായിരുന്നെങ്കിലും രാക്ഷസനിലെ വേഷമാണ് വിഷ്ണുവിന് ആരാധകരെ സമ്മാനിച്ചത്.ഇതിന്റെ വിജയത്തിന്... ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു ! – വിവാഹ മോചനത്തിന് പിന്നാലെ ജ്വല ഗുട്ടയുമായുള്ള ബന്ധം വെളിപ്പെടുത്തി വിഷ്ണു വിശാൽ ! രാക്ഷസനിലെ പോലീസ് വേഷത്തിലൂടെയാണ് വിഷ്ണു വിശാൽ താരമായത് . മുൻപും സിനിമയിൽ സജീവമായിരുന്നെങ്കിലും രാക്ഷസനിലെ വേഷമാണ് വിഷ്ണുവിന് ആരാധകരെ സമ്മാനിച്ചത്.ഇതിന്റെ വിജയത്തിന്... രാകുൽ പ്രീതിന്റെ അഭിനയം കണ്ടിട്ട് ഛര്‍ദ്ദിക്കാന്‍ വന്നുവെന്ന് ശ്രീ റെഡ്ഢി ; സായ് പല്ലവിയെ കുറിച്ച് പറഞ്ഞത് മറ്റൊന്ന് ! തെന്നിന്ത്യന്‍ സിനിമ രംഗത്തെ പ്രശസ്തയാണ് ശ്രീ റെഡ്ഡി. മീ ടൂ ആരോപണങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഏവരെയും ഞെട്ടിച്ച നടികൂടിയാണ്.. ഹൈദരാബാദ് ഫിലിം... കല്യാണാശ പ്രകടിപ്പിച്ച്‌ ലെച്ചു ; ഞെട്ടിത്തരിപ്പണമായി ശൂലംകുടിക്കാരും പടവലത്തുകാരും ദൈനം ദിനം ഫ്‌ളവേഴ്‌സിലെ ഉപ്പും മുളക്ക് പരമ്പരയുടെ എപ്പിസോഡുകൾക്കായി ആളുളുകൾ വളരെയേറെ ആകാംഷയോടെയും ആവേശത്തോടെയുമാണ് കാത്തിരിക്കുന്നത് . 2015 ലാണ്... ബാലു മരിച്ച്‌ മൂന്നാം നാള്‍ വിചിത്രമായ ഒരു ആവശ്യവുമായി ബാലുവിന്റെ ഭാര്യവീട്ടുകാര്‍ രംഗത്തെത്തിയിരുന്നു..വെളിപ്പെടുത്തലുമായി ബാലുവിന്റെ അമ്മാവന്‍ ബാലുവിന്റെ വിവാഹത്തിലേയ്ക്ക് വന്നാല്‍, തികച്ചും സാഹസികമായ ഒരു തീരുമാനം തന്നെ ആയിരുന്നു അത്. അന്ന് 19 വയസായിരുന്നു ബാലുവിന് പ്രായം. യൂണിവേഴ്‌സിറ്റി... വെറും നാല് ദിവസത്തെ വിവാഹ ബന്ധത്തിന് ഫുൾസ്റ്റോപ്പിട്ട് താരദമ്പതികൾ പൊതുവെ താരങ്ങളുടെ വാർത്തയെന്നാൽ ആളുകളെ ത്രസിപ്പിക്കുന്ന ഒന്നാണ് . അതും പ്രത്യേകിച്ച് സിനിമ താരങ്ങൾ. വൈവിധ്യമാർന്ന ഭാഷയിലെയും രൂപ സാദൃശ്യത്തിലും വന്ന്... ഒരിക്കൽ നമ്മൾ അതിജീവിച്ചു ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ ‘വൈറസ്’ എന്ന സിനിമയുടെ റിലീസ്... ക്ഷേത്രത്തിലെ പൂജാ വിവരങ്ങളും, കാര്യങ്ങളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അപകട മരണം നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണത്തിൽ സാമ്പത്തിക ഇടപാടുകൾ കാരണമായെന ആക്ഷേപം തുടരുകയാണ്.... പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ ! എല്ലാവരുടേയും മുന്നില്‍ വച്ച്‌ രൂക്ഷമായ പ്രതികരിക്കാന്‍ ഒരുമടിയും കാണിക്കാത്ത ആളാണ് സല്‍മാന്‍ ഖാന്‍. ഇപ്പോളിതാ താരത്തിന്റെ ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്... പരാജയം ആവർത്തിക്കാൻ ഇല്ല !കാപ്പൻ കേരള വിതരണാവകാശത്തിൽ നിന്നും പിന്മാറി ടോമിച്ചൻ മുളകുപാടം ! കെ വി ആനന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും സൂര്യയുമൊന്നിക്കുന്ന ചിത്രം കാപ്പാന്റെ കേരളത്തിലെ വിതരണാവകാശത്തില്‍ നിന്ന ടോമിച്ചന്‍ മുളകുപാടം ഒഴിവാകുന്നതായി റിപ്പോര്‍ട്ട് സൂര്യ... More Posts Page 2420 of 2503« First‹ Previous241624172418241924202421242224232424Next ›Last » Latest News കൂടെവിടെ സീരിയൽ ക്ലൈമാക്സ് ആയോ?; ദയ സീരിയൽ അവസാനിച്ചപ്പോൾ പുത്തൻ സീരിയൽ സമയം ; ഏഷ്യാനെറ്റ് സീരിയലുകളുടെ സമയമാറ്റം ഇങ്ങനെ! November 26, 2022 അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്; കുറിപ്പുമായി നമിത November 26, 2022 ചേച്ചിയെ അനുകരിക്കാൻ നോക്കുന്ന അനുജത്തി; പുതിയ ചിത്രങ്ങളുമായി ഭാവന November 26, 2022 ആദ്യ ഭാര്യയോട് സ്റ്റിൽ ഐ ലവ് യു എന്ന് പറഞ്ഞ് സിദ്ധാർത്ഥ്; ഒന്നുകിൽ ഞാൻ നാറും അല്ലെങ്കിൽ ഞാൻ നേടും; കുടുംബവിളക്ക് സീരിയൽ വല്ലാത്തൊരു കഥ തന്നെ ! November 26, 2022 മിന്നുകെട്ട് കഴിഞ്ഞ് ആദ്യരാത്രി ഇല്ലാത്തത് കാര്യമായി…; സരയുവിന് ഇനി ആദ്യരാത്രി ; ശേഷം കിയാണി സീൻ വീണ്ടും; മൗനരാഗം സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് ! November 26, 2022 അമ്മയറിയാതെ സീരിയലിൽ വമ്പൻ ട്വിസ്റ്റ്.. ; അലീനയെ വിടാതെ ജിതേന്ദ്രൻ; ചാടിവീണ അമ്പാടിപ്പുലി! November 26, 2022 ദിലീപ് നല്ല പയ്യനാണ്, ഒരുപാട് പടം ഒരുമിച്ച് ചെയ്തിട്ടുണ്ട് ; വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസിന് വിശ്വാസം വരുന്നില്ല; സുബ്ബലക്ഷ്മി November 26, 2022 അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയുന്ന ആളാണ് ഞാൻ; വീഡിയോ കണ്ടതിന് ശേഷം സുരേഷ് ഗോപിയേട്ടൻ എന്നെ വിളിച്ചു സുരേഷ് ഗോപിയെ കുറിച്ച് അബ്ദുൾ ബാസിത്ത്! November 26, 2022 ആര് പറഞ്ഞു എലിസബത്ത് എന്നോട് പിണങ്ങിയിട്ടില്ലെന്ന്, ഞാന്‍ എലിസബത്തിനോടും പിണങ്ങിയിട്ടുണ്ട്, നായികയെ തൊടരുത്, അത് ചെയ്യരുത്, എന്നൊക്കെ പറഞ്ഞ് എന്നെ നിയന്ത്രിക്കും; ബാല പറയുന്നു November 26, 2022 റാണിയ്‌ക്കെതിരെ പുതിയ തെളിവുമായി ആദി ; റാണിയും ബാലികയും ഇനി എന്ന് കാണും ; കൂടെവിടെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് ! November 26, 2022 Trending Malayalam എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടിയത്, കുറച്ച് ഇറിറ്റേഷനോടെയാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്; തുറന്ന് പറഞ്ഞ് ദിവ്യ പിള്ള Malayalam നീ ആയി നിന്റെ കൊച്ചായി, പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്, എനിക്ക് കുട്ടികളെ ഇഷ്ടമല്ല; അമ്മ അന്ന് പറഞ്ഞത്! സുദർശനയുടെ പിറന്നാൾ ദിനത്തിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു serial news അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് കരഞ്ഞ് ദര്‍ശന; ജാതിയും മതവും നോക്കാതെ കെട്ടിക്കുമായിരുന്നു എന്ന് ദർശനയുടെ അച്ഛൻ! Movies എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്, നീ തളരരുത്,തിരിച്ചുവരണം; മനോജ് കെ ജയൻ ആശ്വസിപ്പിച്ചതിനെ കുറിച്ച് ബാല
വാതില്‍ തുറന്ന് അകത്ത് കടന്നാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല. തണുപ്പു പുതച്ച് കിടക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടപോലായിരിക്കും . കാര്യം കേട്ടിട്ട് കാശ്മീര്‍, കുളു, മണാലി ആവും എന്നാണല്ലേ, എങ്കില്‍ തെറ്റി ഇത് കോഴിക്കോടാണ്. ബീച്ച് സില്‍ക്ക് സ്ട്രീറ്റിലെ പഴയ കോര്‍പറേഷന്‍ ഓഫീസിന് ഇടത് വശത്താണ് തണുത്ത പുകകാഴ്ച്ച സഞ്ചാരികളെ കാത്തിരിക്കുന്നത്. LN2 ഐസ്‌ക്രീം ലാബോറട്ടറി പേര് കേള്‍ക്കുമ്പോള്‍ തോന്നും ഇതൊരു പരീക്ഷണശാലയാണെന്ന്. എന്നാല്‍ പരീക്ഷിച്ച് വിജയിച്ച ഐസ്‌ക്രീം രുചികളുടെ കേന്ദ്രമാണ് നമ്മുടെ ലബോറട്ടറി. ഒരു സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച ഏഴു ആത്മാര്‍ത്ഥ ചങ്ങാതികളുടെ ആശയാമാണ് LN2 ലാബോറട്ടറി കോഴിക്കോട് എത്തിയത്. കടയുടെ ഇന്റീരിയര്‍ മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ ഒന്നിച്ചാണ് ചെയ്തത്. സിവില്‍, മെക്കാനിക്കല്‍ തുടങ്ങിയ എന്‍ജിനീയറിങ് ശാഖകളില്‍ നിന്നുള്ളവരായതിനാല്‍ ഒരോ ജോലികളും ഓരോരുത്തര്‍ ഏറ്റെടുത്തു. ഷോപ്പിലേക്ക് കടക്കുന്നതിനു മുന്‍പുള്ള സ്‌കൈലൈറ്റ് വര്‍ക്, ഉള്ളിലെ വരകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം ഇവരുടെ കൈയ്യൊപ്പുള്ളത്. ഷോപ് തുറന്നതോടെ സ്‌കൂളിലെയും കോളജിലെയും സഹപാഠികളുടെ സഹായം കൂടി ലഭിച്ചതോടെ സംഗതി വമ്പന്‍ ഹിറ്റായി മാറി. ഇന്ന് കുട്ടികളുടെയും യുവാക്കളുടെയും മാത്രമല്ല മുതിര്‍ന്നവരുടെയും ഇഷ്ട സങ്കേതമാണിവിടം. പുകയുന്ന ഐസ്‌ക്രീമിന്റെ പിന്നില്‍ വിദേശ രാജ്യങ്ങളില്‍ വളരെ മുന്‍പേ എത്തിപ്പെട്ട ലിക്വിഡ് നൈട്രജന്‍ എന്ന ഫുഡ് ഗ്രേഡ് നൈട്രജന്‍ ഉപയോഗിച്ചാണ് ഈ സ്‌മോക്കീസ് ഉണ്ടാക്കുന്നത്. അന്തരീക്ഷവായുവില്‍ 76 ശതമാനമുള്ള നൈട്രജന്‍ സങ്കീര്‍ണമായ പ്രക്രിയയിലൂടെ കംപ്രസ് ചെയ്തു ലിക്വിഡ് ഫോമിലാക്കിയാണ് ഫുഡ് ഗ്രേഡ് നൈട്രജന്‍ ഉണ്ടാക്കുന്നത്. ഇത്തരത്തിലേക്ക് ഇതിനെ മാറ്റുമ്പോള്‍ ഇതിന്റെ ഊഷ്മാവ് മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇത് ഉപയോഗിച്ചാണ് ഐസ്‌ക്രീം സ്‌മോക്കീസ് ഉണ്ടാക്കുന്നത്. യൂറോപ്പിലും മറ്റും ലൈവ് ഐസ്‌ക്രീം എന്ന ആശയത്തിനു വലിയ സ്വീകാര്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ വളരെ ചിലവേറിയ കഫേകളിലാണ് സ്‌മോക്കീസ് ഉണ്ടാവുക. എന്നാല്‍ അളവില്‍ കുറവുവരുത്തിയാല്‍ സാധാരണക്കാരിലേക്ക് ഇതെത്തിക്കാമെന്നു മനസ്സിലായതോടെ ഏഴു ചെറുപ്പക്കാര്‍ ചേര്‍ന്നിതു കോഴിക്കോടിന് പരിചയപ്പെടുത്തുകയായിരുന്നു. സ്‌മോക്കീസ് സ്‌മോക്കീസ് മൂന്നു തരമാണിവിടെയുള്ളത്. പഫ് ബോള്‍സ്, ഓറിയോ, വാഫര്‍ സ്‌മോക്കീസ്. ലൈവ് ആയി 30 തരം ഐസ്‌ക്രീം ഇവിടെയുണ്ട്. ഇതില്‍ ഏറെ പ്രിയമുള്ളത് ഫ്രഷ് ഫ്രൂട്‌സ് ഐസ്‌ക്രീമുകള്‍ക്കാണ്. ചിക്കു, മാമ്പഴം, വാഴപ്പഴം, കരിക്ക്, തണ്ണിമത്തന്‍, പപ്പായ, ഷമാം, ചക്ക, പേരയ്ക്ക എന്നിവയാണിവ. ഡ്രൈ ഫ്രൂട്‌സില്‍ ബദാം, ഈന്തപ്പഴം, മിക്‌സഡ് ഡ്രൈ ഫ്രൂട്‌സ്, അത്തിപ്പഴം എന്നിവയാണിവ. ചോക്ലേറ്റില്‍ സാധാരണ ചോക്ലേറ്റ് ഐസ്‌ക്രീമിനു പുറമെ സ്‌പെഷല്‍ ചോക്ലേറ്റുകളായ ന്യൂട്ടെല്ല, ബൗണ്ടി, കിറ്റ്ക്യാറ്റ്, മാര്‍സ്, ഫെറേറോ റോഷര്‍, ചോക്കോ കുക്കീസ്, പീനട്ട് ബട്ടര്‍ തുടങ്ങിയവ. സ്വീറ്റ്‌സില്‍ ഗുലാബ്ജാമുന്‍, രസഗുള. കാരമല്‍, കോഫി, ഓറിയോ എന്നീ ബേസിക് ഫ്‌ലേവറുകളും ബ്ലൂബെറി, സ്‌ട്രോബെറി എന്നിവയുമുണ്ട്. ഐസ്‌ക്രീം ലൈവ് ആയതിനാല്‍ പ്രിസര്‍വേറ്റീവ്‌സ് ഇവര്‍ ഉപയോഗിക്കുന്നില്ല. LN2 ഐസ്‌ക്രീം ലബോറട്ടറിയുടെ പ്രവര്‍ത്തന സമയം വൈകിട്ട് നാലു മണി മുതല്‍ രാത്രി 11.30 വരെയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു മണി മുതല്‍ 12 മണിവരെ. തിരക്കുള്ള സമയങ്ങളില്‍ സമീപത്ത് പാര്‍ക് ചെയ്യുന്ന വാഹനങ്ങളിലേക്കുള്ള സര്‍വീസുമുണ്ട്. അടുത്ത മാസം മുതല്‍ നഗരത്തിലെവിടെയും പാര്‍ട്ടികള്‍ക്കും ഇവന്റുകള്‍ക്കായി ലൈവ് ഐസ്‌ക്രീം സ്‌മോക്കീസ് ഔട്‌ഡോര്‍ സ്റ്റാളുകളും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
വരുണദേവനാണ് പടിഞ്ഞാറ് ദിക്കിന്റെ ആധിപത്യമുള്ളത്. പടിഞ്ഞാറ് ദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവരെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ല. അവര്‍ ഉറച്ച അഭിപ്രായമുള്ളവരായിരിക്കും. തൊഴില്‍, വ്യാപര മേഖലയിലെ വളര്‍ച്ചയ്ക്ക് ഈ ദിക്ക് അനുകൂലമാണ്. ഈ ദിക്കില്‍ കുഴപ്പമുണ്ടായാല്‍ താമസക്കാര്‍ക്ക് കുപ്രസിദ്ധിയായിരിക്കും ഫലം. See also പണപ്പെട്ടി വടക്കോട്ട് തുറന്നാല്‍ Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
ലോക സമാധാനത്തിനാവട്ടെ പോരാട്ട വീര്യത്തിലാകട്ടെ ഇന്ത്യൻ സൈന്യം എക്കാലവും അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കാഴ്ച്ചവച്ചിട്ടുള്ളത്. ഐക്യ രാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ഇപ്പോഴും ഇന്ത്യൻ സൈന്യം പ്രവർത്തിക്കുന്നുണ്ട്. ആത്മാർത്ഥതയിലും സേവന തത്പരതയിലും ഇന്നും ഒരു രാജ്യങ്ങൾക്കും പിന്നിലല്ല ഇന്ത്യയുടെ സ്ഥാനം. ഏഴു പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു പ്രവൃത്തിയുടെ പേരിൽ ഇന്ത്യയുടെ ധീര സൈനികനെ ആദരിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ ഭരണകൂടം. 1950 കളിലെ കൊറിയൻ യുദ്ധത്തിൽ ധീരോദാത്തമായ പ്രവർത്തനം കാഴ്ച്ച വച്ച ഇന്ത്യയുടെ ആദ്യ പാരാട്രൂപ്പർ ലെഫ്റ്റനന്റ് കേണൽ എ.ജി രംഗരാജനെയാണ് ദക്ഷിണ കൊറിയ ആദരിക്കുന്നത്. 60 പാരച്യൂട്ട് റെജിമെന്റിലെ ഡോക്ടറും കമാൻഡിംഗ് ഓഫീസറുമായ രംഗരാജന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മെഡിക്കൽ സംഘം 1951 മുതൽ 54 വരെ കൊറിയൻ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ യു എൻ സമാധാന സേനയുടെ ഭാഗമായി പങ്കെടുത്തു. രണ്ട് ലക്ഷത്തോളം മുറിവേറ്റവരെ ചികിത്സിച്ച ഈ മെഡിക്കൽ യൂണിറ്റ് യുദ്ധെ ഭൂമിയിൽ നടത്തിയത് 2500 ഓളം ശസ്ത്രക്രിയകളാണ്. കഠിനമായ പരിതസ്ഥിതികളിലും മുറിവേറ്റവരെ ഉപേക്ഷിക്കാതെ , മെഡിക്കൽ ഉപകരണങ്ങൾ നഷ്ടപ്പെടുത്താതെ രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു രംഗരാജന്റെ നേതൃത്വത്തിലുള്ള സംഘം. സ്തുത്യർഹമായ സേവനത്തിന് രാജ്യം മെഡലുകൾ നൽകി ഈ യൂണിറ്റിനെ ആദരിച്ചു. പോസ്റ്റേജ് സ്റ്റാമ്പും ഇറക്കി. ലെഫ്റ്റെനന്റ് കേണൽ രംഗരാജനെ മഹാവീർ ചക്ര നൽകി ആദരിക്കുകയും ചെയ്തു. 2020 ജൂലൈയിലാണ് രംഗരാജനെ ദക്ഷിണ കൊറിയ ആദരിക്കുന്നത്. കൊറിയയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രംഗരാജന്റെ ചിത്രം വയ്ക്കും. ഒപ്പം യുദ്ധമെമ്മോറിയലിലും അദ്ദേഹത്തിന്റെ ചിത്രം പതിപ്പിക്കും.. ഇത് കൊറിയൻ ജനങ്ങളുടെ സ്നേഹത്തേയും ആദരവിനേയും പ്രതീകവത്കരിക്കുകയാണെന്നും കൊറിയൻ സൈനിക മേധാവികൾ വ്യക്തമാക്കി. ഇന്ത്യയുടെ ഈ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ കൊറിയ ഇന്നു കാണുന്ന നിലയിലാകുമായിരുന്നില്ലെന്നായിരുന്നു കൊറിയൻ മുൻ പ്രസിഡന്റിന്റെ പരാമർശം. കൊറിയൻ യുദ്ധത്തിൽ ഇന്ത്യ നേരിട്ട് പങ്കെടുത്തിരുന്നില്ല. യുഎൻ സമാധാന സേനയുടെ ഭാഗമായി മെഡിക്കൽ സംഘത്തെ മാത്രമാണ് അയച്ചത്.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ദില്ലി: ശബരിമല സ്ത്രീ പ്രവേശനവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേട്ടെങ്കിലും വിധി, കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുമ്പ് ഉണ്ടാകില്ല. 65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി തരാനാണ് ആവശ്യപ്പെട്ടത്. ഇതിനായി ഏഴ് ദിവസം സമയവും സുപ്രീംകോടതി നല്‍കി. ഇതുപ്രകാരം ഫെബ്രുവരി 13 വരെയാണ് വാദങ്ങള്‍ എഴുതി നല്‍കാനാകുക. വാദങ്ങള്‍ പഠിച്ചതിന് ശേഷമായിരിക്കും കോടതി വിധി പറയുക. എന്നാല്‍ ഫെബ്രുവരി 12-ന് കുംഭ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കും. അതുകൊണ്ടുതന്നെ കുംഭമാസ പൂജയ്ക്കായി നട തുറക്കുന്നതിന് മുമ്പ് വിധി ഉണ്ടാകില്ല. നാടകീയ രംഗങ്ങളോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഹർജികളില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. വാദിക്കാനായി ബഹളം വെച്ച അഭിഭാഷകർക്ക് ഒടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി താക്കീത് നൽകുകയായിരുന്നു. കോടതിയിൽ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മുന്നറിയിപ്പ്. ‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്‍റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കാണ് അവസരം നല്‍കിയത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷക‍ ഇന്ദിരാ ജയ്‍സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു. അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തേ സ്വീകരിച്ച നിലപാട് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മാറ്റി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയെ അനുകൂലിക്കുന്നതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോർഡിന്‍റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തെ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു. യുവതീ പ്രവേശനത്തെ നിങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്നുവല്ലോയെന്ന് അവര്‍ ചോദിച്ചു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്‍റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി
ഇത്രകാലവും അസാധ്യമായിരുന്ന ഭൂകമ്പ പ്രവചനം ഭാവിയില്‍ സാധ്യമാകുമെന്ന്‌ സൂചന. ആധുനിക നിരീക്ഷണ സംവിധാനങ്ങളാണ്‌ ഇതിന്‌ സഹായമാവുക. ഭൂകമ്പം വരുന്നത്‌ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞെങ്കില്‍ എന്ന്‌ ആത്മാര്‍ഥമായി ആശിച്ചു പോകുന്ന ഘട്ടങ്ങളുണ്ട്‌. എങ്കില്‍, തകര്‍ന്നു വീഴാന്‍ വിധിക്കപ്പെട്ട സ്‌കൂളില്‍നിന്ന്‌ നൂറുകണക്കിന്‌ കുട്ടികളെ രക്ഷിക്കാമായിരുന്നു. ദുരന്തം വേട്ടയാടാന്‍ പോകുന്നിടത്തുനിന്ന്‌ ജനങ്ങളെ ഒഴിപ്പിച്ചു മാറ്റി, ആയിരങ്ങളെ മരണത്തിന്‌ വിട്ടുകൊടുക്കാതെ കാക്കാമായിരുന്നു. പക്ഷേ, ഒരു ദാക്ഷിണ്യവും ഇതുവരെ ഭൂകമ്പം നമുക്ക്‌ അനുവദിച്ചിട്ടില്ല. ദുരന്തം വിതയ്‌ക്കുന്നതില്‍ അത്‌ എപ്പോഴും വിജയിക്കുന്നു. തോല്‍ക്കുന്നത്‌, ദുരന്തത്തിനിരയാകുന്നവര്‍ മാത്രമല്ല, ഭൂകമ്പം പ്രവചിക്കാന്‍ കഴിയാത്ത ശാസ്‌ത്രവും പരാജയമേറ്റു വാങ്ങുന്നു. ഭൂകമ്പം പ്രവചിക്കാന്‍ മനുഷ്യന്‍ പരീക്ഷിച്ചു നോക്കാത്ത മാര്‍ഗങ്ങളില്ല, അവലംബിക്കാത്ത വിദ്യകളില്ല. ചൈനയില്‍ അതിനായി പാമ്പുനിരീക്ഷണം പോലും നടത്തുന്നു (ഇതു കാണുക). പക്ഷേ, ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകളെ പരിഹസിച്ചുകൊണ്ട്‌ ഭൂകമ്പം ഇപ്പോഴും മുന്നറിയിപ്പില്ലാതെ വരുന്നു, മരണമായി നാശമായി. ദിവസവും ചെറുതും വലുതുമായ നൂറുകണക്കിന്‌ ഭൂകമ്പങ്ങള്‍ ഭൂമുഖത്ത്‌ അനുഭവപ്പെടുന്നുണ്ട്‌. ഒട്ടേറെ പ്രദേശങ്ങള്‍ ഏതുസമയത്തും ഭൂകമ്പത്തിന്‌ ഇരയാകാം എന്ന ഭീഷണിയില്‍ കഴിയുന്നുണ്ട്‌. ആധുനിക കാലത്ത്‌ ഏറ്റവും വലിയ ഭൂകമ്പത്തിന്‌ ഇരയായ നഗരങ്ങളിലൊന്നാണ്‌ ജപ്പാനിലെ ടോക്യോ. 1923 സപ്‌തംബര്‍ ഒന്നിനുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍, അന്ന്‌ 30 ലക്ഷം മാത്രം ജനസംഖ്യയുണ്ടായിരുന്ന ടോക്യോയില്‍ 200000 പേര്‍ മരിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ടോക്യോയ്‌ക്ക്‌ കീഴില്‍ ഭൂഫലകങ്ങളുടെ സമ്മര്‍ദം മുറുകുകയാണ്‌. എപ്പോള്‍ വേണമെങ്കിലും മറ്റൊരു മഹാദുരന്തം എത്താം. ഇപ്പോള്‍, ഏതാണ്ട്‌ 300 ലക്ഷമാണ്‌ നഗരത്തിലെ ജനസംഖ്യ. 1923-ലെ പോലെ മറ്റൊരു ഭൂകമ്പം എത്രപേരെ കൊന്നൊടുക്കും? വ്യക്തമല്ല. എന്നാല്‍, ടോക്യോയില്‍ ഇനിയൊരു ഭൂകമ്പം വരുത്താവുന്ന സാമ്പത്തിക നഷ്ടം എത്രയാകുമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. ഏഴ്‌ലക്ഷംകോടി ഡോളര്‍ (300 ലക്ഷംകോടി രൂപ). ഭൂകമ്പത്തിലേക്കാണ്‌ നഗരം നീങ്ങുന്നതെന്നല്ലാതെ എപ്പോഴാകും അത്‌ ഉണ്ടാവുക എന്ന്‌ ആര്‍ക്കുമറിയില്ല. സുനിശ്ചിതമായ ഒരു ദുരന്തം അനിശ്ചിതത്വത്തിന്റെ ഭാരംകൂടി മനുഷ്യന്‌ മേല്‍ ചുമത്തുന്നു. ആ ഭാരം ഇറക്കിവെയ്‌ക്കാന്‍ ഭാവിയില്‍ ഒരുപക്ഷേ, കഴിഞ്ഞേക്കുമെന്ന്‌ പുതിയ രണ്ട്‌ പഠനങ്ങള്‍ സൂചന നല്‍കുന്നു. ഇത്രകാലവും സാധ്യമാകാതിരുന്നത്ര സൂക്ഷ്‌മതയും ക്ഷമതയുമുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ്‌, ഭൂകമ്പം പ്രവചിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന കാര്യത്തില്‍ ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്‌. ഭൂകമ്പത്തിന്‌ മുന്നോടിയായി ഭൂമിക്കടിയിലെ പാറകളില്‍ രൂപപ്പെടുന്ന സമ്മര്‍ദവും, അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടിലുണ്ടാകുന്ന വൈദ്യുതസിഗ്നലുകളുടെ വ്യതിയാവും പഠിച്ച രണ്ട്‌ ഗവേഷകസംഘങ്ങളാണ്‌ പുതിയ സാധ്യതകള്‍ മുന്നോട്ടു വെയ്‌ക്കുന്നത്‌. ഭൂഗര്‍ഭശിലകളിലെ സമ്മര്‍ദം പെസഫിക്‌ ഭൂഫലകവും (ഭൂഫലകം=tectonic plate) വടക്കേയമേരിക്കന്‍ ഭൂഫലകവും ചേരുന്ന പ്രദേശമാണ്‌ കാലിഫോര്‍ണിയയിലെ 'സാന്‍ ആന്‍ഡ്രിയസ്‌ ഫാള്‍ട്ട്‌' (San Andreas Fault). ഫലകങ്ങള്‍ ഉരയുകയും പരസ്‌പരം സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിന്റെ ഫലമായി പ്രദേശത്ത്‌ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്‌. ആ മേഖലയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ച സെന്‍സറുകള്‍ ഉപയോഗിച്ചു പഠനം നടത്തിയ ഗവേഷകസംഘമാണ്‌, ഭൂകമ്പമുണ്ടാകുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ ഭൂഗര്‍ഭശിലകളില്‍ സമ്മര്‍ദഫലമായുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതായി കണ്ടെത്തിയത്‌. ചെറിയൊരു ഭൂചലനം സംഭവിക്കുന്നതിന്‌ പത്തുമണിക്കൂര്‍ മുമ്പ്‌ മാറ്റങ്ങള്‍ ദൃശ്യമായെന്ന്‌ 'നേച്ചര്‍' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. `പ്രായോഗികതലത്തില്‍ നോക്കിയാല്‍, പത്തുമണിക്കൂര്‍മുമ്പ്‌ ഭൂകമ്പമുന്നറിയിപ്പ്‌ നല്‍കാനായാല്‍, കെട്ടിടങ്ങളില്‍നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു മാറ്റാനും അഗ്നിശമനസേനയെ സജ്ജമാക്കാനും മറ്റ്‌ മുന്‍കരുതലുകള്‍ കൈക്കൊള്ളാനും കഴിയും'-പഠനസംഘത്തില്‍ ഉള്‍പ്പെട്ട കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ്‌ സയന്‍സിലെ പോള്‍ സില്‍വര്‍ പറയുന്നു. 'സാന്‍ ആന്‍ഡ്രിയസ്‌ ഫാള്‍ട്ട്‌ ഒബ്‌സര്‍വേറ്ററി അറ്റ്‌ ഡെപ്‌ത്‌' (സാഫഡ്‌-Safod) പദ്ധതിയുടെ ഭാഗമായി, റൈസ്‌ സര്‍വകലാശാലയിലെയും ലോറന്‍സ്‌ ബര്‍ക്കലി നാഷണല്‍ ലബോറട്ടറിയിലെയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ്‌ പഠനം നടത്തിയത്‌. 'സാഫഡ്‌' പദ്ധതിയുടെ ഭാഗമായി ഭൂമിയില്‍ രണ്ട്‌ തുരങ്കങ്ങള്‍ കുഴിക്കുകയാണ്‌ ചെയ്‌തത്‌; ഒന്ന്‌ ആഴംകുറഞ്ഞത്‌, രണ്ടാമത്തേത്‌ ആഴം കൂടിയത്‌. ഫലകസംഗമസ്ഥാനത്തിന്‌ അടുത്താണ്‌ ആഴംകൂടിയ തുരങ്കം. ആദ്യത്തെ തുരങ്കത്തില്‍ ഭൂനിരപ്പില്‍നിന്ന്‌ ഒരു കിലോമീറ്റര്‍ താഴെ പീസോഇലക്ട്രിക്‌ ഉപകരണത്തിന്റെ സഹായത്തോടെ സൃഷ്ടിച്ച ഭൂകമ്പതരംഗങ്ങള്‍ (seismic waves), രണ്ടാമത്തെ തുരങ്കത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനി പിടിച്ചെടുത്തു. `ഭൂകമ്പതരംഗങ്ങളുടെ വേഗത്തിലെ വ്യതിയാനം അറിയുകയായിരുന്നു ലക്ഷ്യം'-ഡോ.സില്‍വര്‍ പറഞ്ഞു. ആ വ്യതിയാനം ശിലകളിലെ സമ്മര്‍ദത്തിന്‌ അനുസൃതമായിരിക്കും. ഇത്തരത്തില്‍ ശിലകളില്‍ സമ്മര്‍ദം വര്‍ധിക്കുന്നത്‌ ഭൂകമ്പത്തിന്റെ മുന്നോടിയാകാം-ഇതായിരുന്നു പഠനത്തിന്‌ പ്രേരിപ്പിച്ച നിഗമനം. ഭൂകമ്പത്തിനുമുമ്പ്‌ ഭൂഗര്‍ഭശിലകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം മനസിലാക്കുകയെന്നത്‌, ഭൂകമ്പപഠനശാഖയിലെ 'ഹോളി ഗ്രെയില്‍' ആയാണ്‌ കണക്കാക്കുന്നത്‌-ഡോ.സില്‍വര്‍ അറിയിക്കുന്നു. പതിറ്റാണ്ടുകളായി ഗവേഷകലോകം ഇക്കാര്യം മനസിലാക്കാന്‍ ശ്രമിക്കുകയാണ്‌. `എന്നാല്‍, ഭൂമിക്കടിയിലെ ഇത്തരം മാറ്റങ്ങള്‍ മനസിലാക്കാന്‍ പാകത്തില്‍ സാങ്കേതികവിദ്യ വികസിച്ചത്‌ ഇപ്പോഴാണ്‌'. ആദ്യപരീക്ഷണത്തില്‍ ചെറിയൊരു ഭൂകമ്പം (തീവ്രത മൂന്ന്‌ ഉള്ളത്‌) ഉണ്ടാകുന്നതിന്‌ പത്തുമണിക്കൂര്‍ മുമ്പ്‌ ഭൂഗര്‍ഭശിലകളില്‍ സമ്മര്‍ദം വര്‍ധിച്ചത്‌ ഗവേഷകര്‍ക്ക്‌ മനസിലാക്കാനായി. അഞ്ചു ദിവസം കഴിഞ്ഞ്‌ വേറൊരു ചെറുഭൂകമ്പം (തീവ്രത ഒന്ന്‌) ഉണ്ടാകുന്നതിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ ശിലകളിലെ സമ്മര്‍ദം വ്യത്യാസപ്പെട്ടത്‌ ഗവേഷകര്‍ കണ്ടു. ഈ ഫലങ്ങള്‍ വലിയ പ്രോത്സാഹനമാണ്‌ നല്‍കിയിരിക്കുന്നതെന്ന്‌, പഠനത്തിന്‌ നേതൃത്വം നല്‍കിയ റൈസ്‌ സര്‍വകലാശാലയിലെ ഫെന്‍ഗ്ലിന്‍ നിയു അറിയിക്കുന്നു. സ്ഥിരമായ ഒരു ഭൂകമ്പപ്രവചന സംവിധാനത്തിന്‌ ഇനിയും ഏറെ പോകാനുണ്ട്‌. ഏതായാലും, പുതിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തതാനുള്ള തയ്യാറെടുപ്പിലാണ്‌ തങ്ങളെന്ന്‌ നിയു പറഞ്ഞു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകരുമായും അമേരിക്കന്‍ സംഘം ബന്ധപ്പെട്ടിട്ടുണ്ട്‌; തങ്ങള്‍ നിരീക്ഷിച്ച ഫലം മറ്റ്‌ ഭൂകമ്പമേഖലകളിലും പ്രാവര്‍ത്തികമാകുമോ എന്ന്‌ മനസിലാക്കാന്‍. ഉപഗ്രഹവിദ്യ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭൂകമ്പം പ്രവചിക്കുക എന്നത്‌ അസംഭാവ്യമെന്നു തോന്നാം. എന്നാല്‍, ഭൂകമ്പവും അന്തരീക്ഷത്തിന്റെ ഉപരിഭാഗമായ അയണോസ്‌ഫോയറില്‍ വൈദ്യുതചാര്‍ജില്‍ വരുന്ന വ്യതിയാനവും തമ്മില്‍ ബന്ധമുണ്ടത്ര. ഈ ബന്ധം തങ്ങള്‍ മനസിലാക്കിയിരിക്കുന്നു എന്നാണ്‌ നാസയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്‌. ഈ അവകാശവാദം ശരിയാണെങ്കില്‍, ഭാവിയില്‍ ഭൂകമ്പം പ്രവചിക്കുക ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളാകും. 2008 മെയ്‌ 12-ന്‌ ചൈനയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിന്‌ ദിവസങ്ങള്‍ക്കുമുമ്പേ അന്തരീക്ഷത്തില്‍ വൈദ്യുതവ്യതിയാനം കണ്ടിരുന്നതായും ഗവേഷകര്‍ പറയുന്നു. അന്തരീക്ഷത്തിലെ ഈ വൈദ്യുതവ്യതിയാനം യഥാര്‍ഥത്തില്‍ ഭൂകമ്പവുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്നതാണോ എന്ന്‌ സംശയിക്കുന്ന ഒട്ടേറെ ശാസ്‌ത്രജ്ഞരുണ്ട്‌. എന്നാല്‍, ചില ഭൂകമ്പങ്ങളും അയണോസ്‌ഫിയറിലെ വൈദ്യുതവ്യതിയാനവും തമ്മിലുള്ള ബന്ധം വ്യക്തമായി സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന്‌, കാലിഫോര്‍ണിയയില്‍ നാസയുടെ ആമെസ്‌ റിസര്‍ച്ച്‌ സെന്ററിലെ ഗവേഷകനായ മിനോരു ഫ്ര്യൂന്‍ഡ്‌ പറയുന്നു. ഇത്‌ സ്ഥാപിച്ചെടുക്കാന്‍ ആവശ്യമായ ശാസ്‌ത്രീയഡേറ്റ ഇപ്പോള്‍ തന്നെ കിട്ടിയിട്ടുണ്ടെന്നും, അവ ശരിയാണോ എന്നറിയാന്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്‌തുവരികയാണെന്നും അദ്ദേഹം അറിയിക്കുന്നു. അന്തരീക്ഷത്തിന്റെ മറ്റ്‌ അടരുകളില്‍നിന്ന്‌ അയണോസ്‌ഫിയറിനുള്ള വ്യത്യാസം അതിന്‌ വൈദ്യുതചാര്‍ജുണ്ട്‌ എന്നതാണ്‌. സൂര്യനില്‍ നിന്നുള്ള റേഡിയേഷന്‍ നേരിട്ട്‌ ഏല്‍ക്കുന്നതാണ്‌ വൈദ്യുതചാര്‍ജിന്‌ കാരണം. ഭൂപ്രതലത്തില്‍നിന്ന്‌ നൂറു മുതല്‍ 600 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഈ ഭാഗത്താണ്‌, ഭൂകമ്പങ്ങള്‍ക്കു മുന്നോടിയായി വൈദ്യുതചാര്‍ജില്‍ വ്യതിയാനം കണ്ടത്‌. പിന്നീട്‌ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ട പ്രദേശങ്ങള്‍ക്ക്‌ മുകളിലുള്ള അയണോസ്‌ഫിയര്‍ ഭാഗത്താണ്‌ ഉപഗ്രഹങ്ങള്‍ വൈദ്യുതവ്യതിയാനം നിരീക്ഷിച്ചത്‌. ഇലക്ട്രോണുകളുടെയും വൈദ്യുതചാര്‍ജുള്ള മറ്റ്‌ കണങ്ങളുടെയും സാന്ദ്രതയില്‍ പെട്ടന്ന്‌ വ്യത്യാസം വരുന്നതായാണ്‌ നിരീക്ഷിച്ചത്‌. പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തയ്‌വാനിലുണ്ടായ അഞ്ചോ അതിലധികമോ തീവ്രതയുള്ള നൂറിലേറെ ഭൂകമ്പങ്ങള്‍ ഗവേഷകര്‍ പരിഗണിച്ചു. ഭൂപ്രതലത്തിന്‌ താഴെ 35 കിലോമീറ്റര്‍ പരിധിയിലുണ്ടായ എല്ലാ ഭൂചലനങ്ങള്‍ക്കും മുന്നോടിയായി അയണോസ്‌ഫിയറില്‍ വൈദ്യുതവ്യതിയാനമുണ്ടായതായി കണ്ടു. തയ്‌വാനില്‍ സെന്റര്‍ ഫോര്‍ സ്‌പേസ്‌ ആന്‍ഡ്‌ റിമോട്ട്‌ സെന്‍സിങ്‌ റിസര്‍ച്ചിലെ ജാന്‍-യെങ്‌ ലിയുവാണ്‌ ഈ വിശകലനം നടത്തിയത്‌. ഇതിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, മെയ്‌ 12-ലെ ചൈനാഭൂകമ്പത്തിന്‌ മുന്നോടിയായി അയണോസ്‌ഫിയറില്‍ വലിയൊരു വൈദ്യുതസൂചനയുണ്ടായെന്ന്‌ കണ്ടെത്തിയതായി 'ബി.ബി.സി' റിപ്പോര്‍ട്ടു ചെയ്യുന്നു. എന്താണ്‌ അയണോസ്‌ഫിയറും ഭൂകമ്പവും തമ്മിലുള്ള ബന്ധം എന്നത്‌ സംബന്ധിച്ച്‌, മിനോരുവും അദ്ദേഹത്തിന്റെ പിതാവ്‌ ഫ്രീഡ്‌മാന്‍ ഫ്ര്യൂന്‍ഡും (ഇദ്ദേഹവും നാസ ആമെസ്‌ സെന്ററില്‍ ഗവേഷകനാണ്‌) ഒരു സിദ്ധാന്തം രൂപപ്പെടുത്തിയിട്ടുണ്ട്‌. ഭൂഫലകങ്ങള്‍ അകന്നു മാറുകയോ അമര്‍ന്നമരുകയോ ചെയ്യുമ്പോള്‍, ഭൂഗര്‍ഭശിലകള്‍ക്ക്‌ സമ്മര്‍ദം വര്‍ധിക്കും. സമ്മര്‍ദമേറിയ ശിലകള്‍ ബാറ്ററികള്‍ പോലെ പ്രവര്‍ത്തിക്കുകയും, വൈദ്യുതപ്രവാഹം സൃഷ്ടിക്കുകയും ചെയ്യും. ലബോറട്ടറി പരീക്ഷണങ്ങളില്‍ ബഹുദൂരം സഞ്ചരിക്കുന്നവയെന്നു കണ്ടിട്ടുള്ള ഇലക്ട്രോണ്‍രൂപമായ 'ഫോളു' (phole) കളുടെ രൂപത്തിലാണ്‌ വൈദ്യുതചാര്‍ജ്‌ പ്രവഹിക്കുക. ഇവ എത്തുമ്പോള്‍ ഭൂപ്രതലം ചാര്‍ജു ചെയ്യപ്പെടും. മുകളില്‍ അയണോസ്‌ഫിയറില്‍ വൈദ്യുതവ്യതിയാനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന്‌ കഴിയും. ലബോറട്ടറി പരീക്ഷണത്തിലെ ഫലവും പ്രകൃതിയിലെ ഒരു പ്രതിഭാസവും ഇത്തരത്തില്‍ ബന്ധപ്പെടുത്തിയാല്‍ ശരിയായ ഗുണം കിട്ടണമെന്നില്ലെന്ന്‌ ചില ഗവേഷകര്‍ പറയുന്നു. ഏതായാലും തന്റെ പഠനം തുടരാന്‍ തന്നെയാണ്‌ മിനോരുവിന്റെ തീരുമാനം. പഠനം പ്രാഥമികാവസ്ഥയിലാണ്‌ എന്നതില്‍ അദ്ദേഹത്തിന്‌ തര്‍ക്കമില്ല. ഭൂകമ്പത്തിന്‌ മുന്നോടിയായുണ്ടാകുന്ന മറ്റ്‌ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭാവിയില്‍ ഭൂകമ്പം പ്രവചിക്കാനാകും എന്നു തന്നെയാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം. (അവലംബം:'നേച്ചര്‍' ഗവേഷണവാരിക, റൈസ്‌ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, ബി.ബി.സി.ന്യൂസ്‌) Posted by Joseph Antony at 7/16/2008 12:21:00 AM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: ബഹിരാകാശം, ഭൗമശാസ്‌ത്രം, ശാസ്‌ത്രം 1 comment: Joseph Antony said... ഭൂകമ്പത്തിലേക്കാണ്‌ ടോക്യോ നഗരം നീങ്ങുന്നതെന്നല്ലാതെ എപ്പോഴാകും അത്‌ ഉണ്ടാവുക എന്ന്‌ ആര്‍ക്കുമറിയില്ല. സുനിശ്ചിതമായ ഒരു ദുരന്തം അനിശ്ചിതത്വത്തിന്റെ ഭാരംകൂടി മനുഷ്യന്‌ മേല്‍ ചുമത്തുന്നു. ആ ഭാരം ഇറക്കിവെയ്‌ക്കാന്‍ ഭാവിയില്‍ ഒരുപക്ഷേ, കഴിഞ്ഞേക്കുമെന്ന്‌ പുതിയ രണ്ട്‌ പഠനങ്ങള്‍ സൂചന നല്‍കുന്നു. ഭൂകമ്പത്തിന്‌ മുന്നോടിയായി ഭൂമിക്കടിയിലെ പാറകളില്‍ രൂപപ്പെടുന്ന സമ്മര്‍ദവും, അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടിലുണ്ടാകുന്ന വൈദ്യുതസിഗ്നലുകളുടെ വ്യതിയാവും പഠിച്ച രണ്ട്‌ ഗവേഷകസംഘങ്ങളാണ്‌ പുതിയ സാധ്യതകള്‍ മുന്നോട്ടു വെയ്‌ക്കുന്നത്‌.
മലയാളം, തമിഴ് സിനിമാ ലോകത്തെ പ്രിയതാരം, നസ്രിയ നസീം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ചിത്രത്തിൽ ഫോട്ടാഗ്രഫറായ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റര്ർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. തെലുങ്ക് സൂപ്പർ സ്റ്റാർ നാനി നായകനാകുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം തുടങ്ങിയവരും മുഖ്യ വേഷത്തിൽ എത്തുന്നു. Introducing our Electric Charm⚡#NazriyaFahadh as Ms.Leela Thomas ?#ZerothLookOfLeela ▶️ https://t.co/OrQfjjazi1 #AnteSundaraniki @NameisNani #VivekAthreya @oddphysce @nikethbommi @saregamasouth — Mythri Movie Makers (@MythriOfficial) March 17, 2022 വിവേക് ​​ആത്രേയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. സംഗീതസംവിധായകൻ വിവേക് ​​സാഗർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ നികേത് ബൊമ്മിയാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും രവിശങ്കർ വൈയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇസ്‌ലാം അനുശാസിക്കുന്ന ദൈവവിശ്വാസം ഇതാണ്: ദൈവം ഉണ്ട്. അവന്‍ ഏകനാണ്. അനാദിയാണ്. അനന്ത്യനാണ്. അഖണ്ഡനാണ്. യുക്തിമാനും സര്‍വജ്ഞനുമാണ്. നിരാശ്രയനാണ്. അവിഭാജ്യനാണ്. എല്ലാവിധ പങ്കാളിത്തങ്ങള്‍ക്കും അതീതനാണ്. സൃഷ്ടികളോട് യാതൊരുവിധ സമാനതയുമില്ലാത്ത അതുല്യനാണ്. സര്‍വ സദ്ഗുണ സമ്പൂര്‍ണനാണ്. നിത്യജാഗ്രത്താണ്. സകല ചരാചരങ്ങളുടെയും സ്രഷ്ടാവും വിധാതാവുമാണ്. സൃഷ്ടികളഖിലം അവന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. അവന്റെ കാരുണ്യത്തിലാണവ ഉളവാകുന്നതും നിലനില്ക്കുന്നതും. അവന്‍ അഗോചരനും സര്‍വശക്തനും കരുണാമയനുമാണ്. സ്രഷ്ടാവും സംരക്ഷകനും വിധാതാവും അനുഗ്രഹദാതാവും എന്ന നിലക്ക് സൃഷ്ടികളുടെ ആരാധനയും നിരുപാധികമായ അനുസരണവും വിധേയത്വവും അര്‍ഹിക്കുന്ന ഏക അസ്തിത്വം അവനാകുന്നു. അവനാല്‍ മാത്രം സൃഷ്ടിക്കപ്പെട്ടവരും അവന്റെ സംരക്ഷണത്താലും അനുഗ്രഹത്താലും കാരുണ്യത്താലും മാത്രം നിലനില്ക്കുന്നവരും എന്ന നിലക്ക് അവനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടത് സൃഷ്ടികളുടെ നിര്‍ബന്ധ ബാധ്യതയുമാകുന്നു. (ഈ അടിമയുടമാ ബന്ധത്തിന്റെയും അവകാശബാധ്യതകളുടെയും വികാസമാണ് ദീനും ശരീഅതും). ദൈവത്തോടുള്ള സൃഷ്ടികളുടെ ബാധ്യത പ്രായോഗികമായി പൂര്‍ത്തീകരിക്കുകയാണ് അവനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ സൃഷ്ടികള്‍ ചെയ്യുന്നത്. ഈ അനുസരണത്തെയും ആരാധനയെയും സാങ്കേതികമായി ഇബാദത് എന്നു പറയുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന സൂക്തങ്ങള്‍ നിരവധിയാണ്. ചിലതുമാത്രം താഴെ ഉദ്ധരിക്കാം: هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ ﴿٢٢﴾ هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ ﴿٢٣﴾ هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (അവനാകുന്നു അല്ലാഹു. അവനല്ലാതെ ദൈവമില്ല. അഗോചരവും ഗോചരവുമായ സകല കാര്യങ്ങളും അറിഞ്ഞുകൊണ്ടിരിക്കുന്നവന്‍. ദയാപരനും കരുണാവാരിധിയുമായവന്‍. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. അവനാണ് യഥാര്‍ഥ രാജാവ്. അതീവ പരിശുദ്ധന്‍. പരമശരണം. അഭയ ദായകന്‍. സര്‍വ രക്ഷകന്‍. സര്‍വാതിജയന്‍, സകലതും അടക്കി ഭരിക്കുന്നവന്‍. മഹോന്നതനായി വാഴുന്നവന്‍. ജനം ആരോപിക്കുന്ന പങ്കാളിത്തങ്ങള്‍ക്കെല്ലാം അതീതന്‍. അവനാണ് അല്ലാഹു. സൃഷ്ടി പ്രക്രിയ ആവിഷ്‌കരിച്ചവന്‍. അ هُوَ يُحْيِي وَيُمِيتُ وَإِلَيْهِ تُرْجَعُونَ (അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും – (10: 56) هُوَ الَّذِي يُحْيِي وَيُمِيتُ ۖ فَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ (അവന്‍ ഒരു കാര്യം ഇഛിച്ചാല്‍ ഭവിക്കട്ടെ എന്നു കല്പിക്കുകയേ വേണ്ടൂ, അതു സംഭവിക്കുകയായി – 40:68) يَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۚ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ الْمَصِيرُ (ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ള സകലതിന്റെയും അധിപനാണല്ലാഹു. താനിഛിക്കുന്നതെന്തും അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു സകല സംഗതികള്‍ക്കും കഴിവുള്ളവനല്ലോ – 5:17) وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ وَهُوَ الْحَكِيمُ الْخَبِيرُ (അവന്‍ തന്റെ ദാസന്മാരെ അടക്കി ഭരിക്കുന്നവനും യുക്തിമാനും സര്‍വജ്ഞനുമാകുന്നു – 6:18) لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ (മുമ്പിലൂടെയോ പിന്നിലൂടെയോ മിഥ്യ അവനെ ബാധിക്കുന്നില്ല – 41:42) وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ (എന്റെ കാരുണ്യം സര്‍വ ചരാചരങ്ങളെയും ഉള്‍ക്കൊണ്ടിരിക്കുന്നു – 7:156, 24: 23) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (അവന്‍ പരമദയാലുവും കരുണാവാരിധിയുമാകുന്നു – 1:2) كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ (കാരുണ്യം അവന്റെ സത്തയുടെ സ്ഥായിയായ ഗുണമായിരിക്കുന്നു – 6: 12) إِنَّ اللَّهَ لَا يَظْلِمُ النَّاسَ شَيْئًا وَلَٰكِنَّ النَّاسَ أَنفُسَهُمْ يَظْلِمُونَ (അല്ലാഹു മനുഷ്യരോട് അശേഷം അക്രമം കാണിക്കുന്നില്ല തന്നെ. മറിച്ച്, അവരെ അക്രമിക്കുന്നത് അവര്‍ തന്നെയാണ് – 10: 44) قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤ (പ്രഖ്യാപിക്കുക: അവന്‍ അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്ന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല. അവന്ന് തുല്യനായി ആരുമില്ല. – 112:1-4) ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുക എന്നതിലേറെ ഇസ്ലാം ഊന്നിയിട്ടുള്ളത് ദൈവത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള ഏകത്വം അംഗീകരിക്കുക എന്നതിലാണ്. നാസ്തികതയെ ബുദ്ധിപരമായ അടിത്തറയുള്ള വാദമായി ഇസ്ലാം കാണുന്നില്ല. ഖുര്‍ആനിന്റെ ദൃഷ്ടിയില്‍ നാസ്തികര്‍ ഊഹങ്ങളെ പിന്തുടരുന്നവരാണ്. ദൈവമില്ലെന്ന് വാദിക്കുന്നവന്‍ തന്നെത്തന്നെ ദൈവമാക്കുകയാണ്. ഇസ്ലാമിക വീക്ഷണത്തില്‍, ദൈവം പലതുണ്ടെന്നു പറയുന്നതുപോലെ ദൈവമേയില്ലെന്നു പറയുന്നതും ബഹുദൈവത്വമാണ്. അതെക്കുറിച്ചു ഖുര്‍ആന്‍ പറയുന്നു: أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ ﴿٢٣﴾ وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ (സ്വേഛകളെ സ്വന്തം ദൈവമാക്കിയവനെക്കുറിച്ചു നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?….അവര്‍ പറയുന്നു: നമ്മുടെ ഈ ജീവിതമല്ലാതെ ജീവിതമില്ലതന്നെ. നമ്മുടെ മരണവും ജീവിതവും ഇവിടെ മാത്രം. കാലചക്രമല്ലാതെ മറ്റൊന്നും നമ്മെ നശിപ്പിക്കുന്നില്ല. ഇതെപ്പറ്റി അവര്‍ക്ക് യാതൊരു ജ്ഞാനവുമില്ല എന്നതത്രെ യാഥാര്‍ഥ്യം. അവര്‍ കേവലം ഊഹങ്ങള്‍ ജല്പിക്കുകയാകുന്നു – 45:23-24) സാക്ഷാല്‍ ഈശ്വരനെ നിഷേധിക്കുന്നവരില്‍ ചെറിയൊരു വിഭാഗമേ എക്കാലത്തും നാസ്തികരായിട്ടുള്ളൂ. അധിക ദൈവ നിഷേധികളും സാക്ഷാല്‍ ദൈവത്തെ നിഷേധിച്ച് തല്‍സ്ഥാനത്ത് മറ്റു പലതിനെയും ദൈവങ്ങളായി സങ്കല്പിക്കുന്നവരാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ദൈവാസ്തിത്വത്തിലേറെ ദൈവത്തിന്റെ ഏകത്വത്തിലൂന്നി സംസാരിക്കുന്നത്. ഇസ്ലാമിക ദൈവശാസ്ത്രം ദൈവവിശ്വാസത്തെ, ചിലപ്പോള്‍ ഇസ്ലാമിനെത്തന്നെ ‘തൗഹീദ്” (ഏകമാക്കല്‍) എന്നു വ്യവഹരിക്കുന്നതും ഈയടിസ്ഥാനത്തില്‍തന്നെ. അല്ലാഹു എല്ലാ അര്‍ഥത്തിലും ഏകനാകുന്നു എന്ന തത്ത്വത്തിന്റെ അനിവാര്യ താല്‍പര്യമാകുന്നു, സൃഷ്ടികളില്‍നിന്നുണ്ടാകുന്ന എല്ലാ അര്‍ഥത്തിലുള്ള ഇബാദതും അല്ലാഹുവിനേ പാടുള്ളൂ എന്നത്. ഏതെങ്കിലും തരത്തിലുള്ള ഇബാദത് അല്ലാഹുവല്ലാത്തവര്‍ക്കര്‍പ്പിക്കുന്നുവെങ്കില്‍ അര്‍പ്പിക്കുന്നവര്‍ അര്‍പ്പിക്കപ്പെടുന്നവരെ ദൈവത്തിന്റെ പങ്കാളിയായി വരിച്ചിരിക്കുന്നുവെന്നാണ് അതിനര്‍ഥം. അതുകൊണ്ട് അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദതു ചെയ്യുന്നവര്‍ തൗഹീദില്‍നിന്ന് ഇസ്ലാമില്‍നിന്നുതന്നെയും സ്വയം ബഹിഷ്‌കൃതരാകുന്നു. പാപങ്ങളില്‍ ഏറ്റവും ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമാണ് ശിര്‍ക് അഥവാ ബഹുദൈവത്വത്തെ സാക്ഷ്യപ്പെടുത്തല്‍. ഇസ്ലാമില്‍ ദൈവത്തില്‍ വിശ്വസിക്കുകയെന്നാല്‍, ദൈവം ഉണ്ട് എന്ന് സമ്മതിക്കല്‍ മാത്രമല്ല, ദൈവത്തെ അവന്റെ സകല ദൈവിക ഗുണങ്ങളോടെയും അധികാര സ്വാതന്ത്യ്രങ്ങളോടെയും അംഗീകരിക്കലാണ്. ഈ അംഗീകാരത്തിന്റെ അനിവാര്യ താല്‍പര്യമാകുന്നു സൃഷ്ടികള്‍ ഭക്തിപൂര്‍വം അവന്ന് ഇബാദതു ചെയ്യുക എന്നതും അവനല്ലാത്ത ആര്‍ക്കും ഇബാദതു ചെയ്യാതിരിക്കുക എന്നതും. ദൈവത്തിന്റെ ഏറ്റവും പ്രഥമവും പ്രധാനവുമായ വിശേഷണം അവന്‍ റഹ്മാനും റഹീമുമാകുന്നു എന്നതാണ്. തന്റെ എല്ലാ സൃഷ്ടികളെയും അവന്റെ കാരുണ്യം വലയം ചെയ്തിരിക്കുന്നു. കാരുണ്യം അവന്റെ സ്ഥായിയായ ഗുണമാകുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത് (6:12) വിശുദ്ധ ഖുര്‍ആന്റെ ഓരോ അധ്യായവും ആരംഭിക്കുന്നത് റഹ്മാന്‍, റഹീം എന്നീ ദൈവിക ഗുണങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ്. ഖുര്‍ആനിലെ പ്രഥമാധ്യായവും വിശ്വാസികള്‍ നമസ്‌കാരത്തില്‍ ദിനേന ചുരുങ്ങിയത് 17 വട്ടം ഉരുവിടുന്നതുമായ അല്‍ഫാതിഹഃയിലെ രണ്ടാമത്തെ സൂക്തവും ദൈവം റഹ്മാനും റഹീമുമാകുന്നു എന്നു വിളംബരം ചെയ്യുന്നതാണ്. തന്നെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരോടും നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവരോടും ഒരുപോലെ സ്‌നേഹവും കാരുണ്യവും കാട്ടുന്നവന്‍ എന്നാണ് റഹ്മാന്‍ എന്ന പദത്തിന്റെ വിവക്ഷ. ദൈവത്തെ ബോധപൂര്‍വം വണങ്ങുന്നവരെ സവിശേഷം സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവന്‍ എന്നാണ് റഹീം എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്. ദൈവത്തിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഫലമായിട്ടാണ് സൃഷ്ടികളഖിലം സൃഷ്ടിക്കപ്പെടുന്നതും നിലനില്ക്കുന്നതും. ആ കരുണാമയനോടുള്ള നന്ദി എന്ന നിലക്കും സൃഷ്ടികള്‍ ദൈവത്തിന് മാത്രം ഇബാദതു ചെയ്യാന്‍ ബാധ്യസ്ഥരാകുന്നു. ‘ലാ ഇലാഹ ഇല്ലല്ലാ’ എന്നാണ് ഇസ്ലാമിന്റെ മൂല മുദ്രാവാക്യം. അല്ലാഹുവല്ലാതെ ദൈവമില്ല എന്നാണ് അതിന്റെ ഭാഷാര്‍ഥം. മുകളില്‍ സൂചിപ്പിച്ച ദൈവസങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ ലാ ഇലാഹ ഇല്ലല്ലാ എന്നു പ്രഖ്യാപിക്കുമ്പോള്‍ ആശയം ഇതാണ്: എനിക്ക് ആരാധ്യനും ഉടമയും ശാസകനും ആശ്രയവും അനുഗ്രഹദാതാവുമായി ഏകനായ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹുവല്ലാത്ത ആരുടെയും ഉടമത്വവും യജമാനത്തവും രാജത്വവും ആധിപത്യവും ഞാന്‍ അംഗീകരിക്കുന്നില്ല. ഞാന്‍ അവന്റെ മാത്രം അടിമയും ആജ്ഞാനുവര്‍ത്തിയുമാകുന്നു. മറ്റാരോടുമുള്ള അടിമത്തത്തെയും വിധേയത്വത്തെയും ഞാന്‍ നിഷേധിക്കുന്നു. ഈ അര്‍ഥത്തിലാണ് ലാ ഇലാഹ ഇല്ലല്ലാ ലോകം കേട്ടതില്‍വച്ച് ഏറ്റവും ശക്തവും വിപുലവും അര്‍ഥ ഗര്‍ഭവുമായ സ്വാതന്ത്യ്രമുദ്രാവാക്യമാണ് എന്ന് പറയാറുള്ളത്.
ദുബായ്: സെപ്റ്റംബര്‍ 28 ന് ബുധനാഴ്ച ദുബായില്‍ ഒരേസമയം പതിനെട്ട് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ഈ പതിനെട്ട് തിയേറ്ററുകളിലും ഉദ്ഘാടന ദിവസം ഏത് സിനിമയും സൗജന്യമായി കാണാമെന്നതാണ് പ്രത്യേകത. ഗള്‍ഫ് മേഖലയിലെ പ്രമുഖ സിനിമാ വിതരണ കമ്പനിയായ പാര്‍സ് ഫിലിംസിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ സിനിമാസിലാണ് ഈ ഉദ്ഘാടന ദിന ഓഫര്‍. ദുബായ് ദെയ്‌റ അല്‍ ഗുറൈര്‍ സെന്‍റര്‍ എന്ന ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയേറ്ററുകള്‍ സ്റ്റാര്‍ സിനിമാസ് വാങ്ങിയതോടെയാണിത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന റീല്‍ സിനിമാസ് ആണ് സ്റ്റാര്‍ സിനിമാസ് സ്വന്തമാക്കിയതെന്ന് പാര്‍സ് ഫിലിംസ് ഉടമ അഹമ്മദ് ഗൊല്‍ചിന്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഏഴര മുതല്‍ തിരഞ്ഞെടുത്ത സിനിമകള്‍ ആരാധകര്‍ക്ക് സൗജന്യമായി കാണാം. പഴയതും പുതിയതുമായ 14 വിവിധ ഭാഷാ സിനിമകളാണ് ഇതിനായി പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്ന് മോഹലാലിന്‍റെ ലൂസിഫറും വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടും പ്രദര്‍ശിപ്പിക്കും. Don't Miss ഗുജറാത്ത് തെരഞ്ഞെടുപ്പിന് രണ്ട് നാള്‍; കോണ്‍ഗ്രസില്‍ ചേർന്ന് ബിജെപി മുന്‍ മന്ത്രിയും മകനും വിഴിഞ്ഞം സംഘർഷം; ബുദ്ധികേന്ദ്രം അദാനിയുടേതാണോയെന്ന് അന്വേഷിക്കണം: കെ.സി വേണുഗോപാൽ എംപി ‘വിഴിഞ്ഞത്തുണ്ടായ അക്രമത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിന്’; ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിക്ക് എന്താണ് ഈഗോ... ‘കേന്ദ്ര സർക്കാരിന്‍റെ പ്രവൃത്തികളില്‍ എല്ലാവർക്കും എതിർപ്പ്; ഭാരത് ജോഡോ യാത്ര ജനങ്ങളെ കേള്‍ക്കാന്‍’:... ‘കെ റെയില്‍ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനവും കേസുകളും പിന്‍വലിക്കണം; പദ്ധതി പൂർണ്ണമായും പിന്‍വലിക്കുന്നതുവരെ സമരം... പ്രളയദുരന്തത്തില്‍ നിന്ന് കരകയറും മുന്നേ ജപ്തി ഭീഷണിയുമായി ‘സർക്കാരിന്‍റെ സ്വന്തം ബാങ്ക്’; കേരള... വിഴിഞ്ഞത്ത് സർക്കാർ പ്രകോപനം അവസാനിപ്പിക്കണം: കെ സുധാകരൻ എംപി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വർലൈനിന് ‘താല്‍ക്കാലിക സ്റ്റോപ്പ്’; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് സർക്കാർ ഇടുക്കിയില്‍ യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു; ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കി ‘വിഴിഞ്ഞം സംഘർഷം സർക്കാരിന്‍റെ തിരക്കഥ’; ഗുരുതര വിമർശനവുമായി ലത്തീന്‍ അതിരൂപത ‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തരൂർ’; മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഴിഞ്ഞത്ത് സംഘർഷം: പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരക്കാർ; രണ്ട് ജീപ്പുകള്‍ മറിച്ചിട്ടു ‘ഒപ്പമുണ്ട് എംപി’; നിരവധി പേർക്ക് ആശ്വാസമായി ബെന്നി ബഹനാന്‍ എംപിയുടെ സൗജന്യ മെഗാ... ‘പിണറായി സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലെത്തി’; ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്ത... ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനാ കേന്ദ്രമായി തരംതാണു; നടക്കുന്നത് അഴിമതി മാത്രം’ വിരട്ടല്‍ വേണ്ടെന്ന്... ‘സത്യവും നീതിയും ജയിച്ചു’; സോളാർ കേസില്‍ അടൂർ പ്രകാശ് എംപിക്ക് ക്ലീന്‍ ചിറ്റ് അബുദാബി ജിഡിപിയില്‍ വര്‍ധന: എണ്ണയിതര മേഖലയില്‍ മുന്നേറ്റം; ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും മികച്ച... ചോര വീണാലും തളരാതെ മുന്നോട്ട്; ഭാരത് ജോഡോ യാത്രയ്ക്കിടെ വീണു പരിക്കേറ്റ് കെ.സി... മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍വെച്ച് പക്ഷെ മര്‍ദ്ദിച്ചതാരെന്ന് അറിയില്ല; ഉദ്യോഗസ്ഥരെ വെള്ളപ്പൂശി കിളികൊല്ലൂര്‍ മര്‍ദ്ദനക്കേസ് റിപ്പോര്‍ട്ട്
വീടുകളുടെ ആര്കിടെക്ച്ചർ ഡിസൈനിലും ഇന്റീരിയർ ഡിസൈനിലും ബജറ്റ് ഫ്രണ്ട്‌ലി മാറ്റങ്ങൾ വരുത്തുകയാണ് റെസ്റ്റിക് ആര്കിടെക്ച്ചർ. ആഡംബരം നിറഞ്ഞ വലിയ വീട് എന്ന സ്വപ്നത്തിനൊപ്പം കീശ കാലിയാകാത്ത കാര്യത്തിലും സാധ്യതകൾ തുറന്നു തരുന്ന ഒരു രീതികൂടിയാണ് ഇത്. ഊഷ്മളതയും സ്ഥിരതയും ലാളിത്യവും സ്വാഭാവികതയും ഒന്നിച്ചു ചേരുന്നതിന്റെ ഫ്യൂഷൻ രീതിയാണ് റെസ്റ്റിക്. ഫ്ളോറിങ് ചെയ്യാൻ കടപ്പയുടെയോ പഴയ ഓക്സൈഡ് ഫ്ലോറിങ്ങിന്റെയോ പുതിയ വേർഷൻ ആയിരിക്കും ഉപയോഗിക്കുക. ഇതിനോടൊപ്പം നൽകുന്ന ഫർണിച്ചറും വിൻഡോയും സ്റ്റീൽ ആയിരിക്കും. ഇതോടെ ഒരു പുത്തൻ അനുഭവമായിരിക്കും ഉണ്ടാവുക. മാത്രമല്ല ബഡ്ജറ്റിന് കോട്ടവും പറ്റില്ല. ഐ.എസ്.എം.ബി ഉപയോഗിച്ചുള്ള സ്റ്റീൽ ബീമുകളും സ്റ്റീൽ കോളംസും ഉപയോഗിച്ചുള്ള ഡിസൈനിങ് ആണ് മറ്റൊരു രീതി. സീലിംഗ് പ്ലാസ്റ്റർ ചെയ്യാതെ പോളിഷ് മാത്രം ചെയ്ത നിർത്തും. അങ്ങനെ മൊത്തത്തിൽ വ്യത്യസ്തവും മനോഹരവുമായ അനുഭവമായിരിയ്ക്കും ഇത്തരത്തിലുള്ള കോമ്പിനേഷൻ നൽകുക. ഈ രീതിയിൽ സ്വാഭാവികമല്ലാത്തതും ശ്രദ്ധയാകർഷിക്കുന്നതുമായ വസ്തുക്കളെ ഒഴിവാക്കിഅലങ്കാരങ്ങൾ പേരിനു മാത്രം ആക്കുന്നത് ഒരു പ്രത്യേകതയാണ്. സുഖകരമായതു പ്രകൃതിദത്തവുമായ വസ്തുക്കളുടെ ശരിയായ ഉപയോഗവും പരുത്ത ഫിനിഷിലുള്ള ഫര്ണിച്ചറുകളുടെ ഉപയോഗവും മറ്റൊരു പ്രത്യേകതയ്‌യാണ്. ആന്‍റിക് ആയ അലങ്കാര വസ്തുക്കളും സ്വാഭാവികനിറങ്ങളും അലങ്കാരങ്ങളില്ലാത്ത ചുമരുകളും ഈ രീതിയെ മറ്റു രീതികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. റസ്റ്റിക് ഫീൽ ലഭിക്കാൻ ആയി പ്രകാശം, നിറങ്ങൾ എന്നീ ഘടകങ്ങൾ ശ്രേദ്ധയോടെ ഉപയോഗിക്കണം. മോണോക്രോമാറ്റിക്, അനലോഗ് നിറങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ തീർത്തും വ്യത്യസ്തമായ നിറങ്ങൾ ഉപയോഗിച്ചാൽ അകത്തളങ്ങൾക്ക് വ്യത്യസ്ത ഫീൽ ലഭിക്കും.
ജോലി സമ്മർദ്ദം ക്രമീകരിക്കുന്നതിന്, ജോലി അന്തരീക്ഷത്തിൽ ഒരു അഭിനിവേശം, ഉത്തരവാദിത്തം, സന്തോഷം എന്നിവ സൃഷ്ടിക്കുക, അങ്ങനെ എല്ലാവരും അടുത്ത ജോലിയിൽ ഏർപ്പെടും. കമ്പനിയുടെ പ്രത്യേക ഓർഗനൈസേഷൻ "ഹൃദയത്തെ ഏകീകരിക്കുകയും ശക്തി ശേഖരിക്കുകയും ബാക്ക് സ്പ്രിംഗ് പ്രചോദിപ്പിക്കുകയും ചെയ്യുക" എന്ന ടീം ബിൽഡിംഗ് പ്രവർത്തനത്തിൽ ആധിപത്യം പുലർത്തുന്നു, ഇത് ജീവനക്കാരുടെ ഒഴിവു സമയം സമ്പന്നമാക്കാനും ടീമിന്റെ ചിതറിക്കിടക്കുന്ന ശക്തിയെ കൂടുതൽ ശക്തിപ്പെടുത്താനും ഐക്യവും സഹകരണവും വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ടീമുകൾക്കിടയിൽ, വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മികച്ച സേവനം നൽകുന്നു. ടീം ബിൽഡിംഗ് പ്രവർത്തനം ജീവനക്കാർക്കിടയിലെ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തി, മാത്രമല്ല ഒരു വ്യക്തിയുടെ ശക്തി പരിമിതമാണെന്നും ഒരു ടീമിന്റെ ശക്തി നശിപ്പിക്കാനാവില്ലെന്നും ടീമിന്റെ വിജയത്തിന് നമ്മുടെ ഓരോ അംഗത്തിന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും എല്ലാവരും ആഴത്തിൽ മനസ്സിലാക്കട്ടെ. ! മോണോഫിലമെന്റ് വരയുണ്ടാക്കില്ല, ഒരു മരം കാടുണ്ടാക്കില്ല എന്ന പഴഞ്ചൊല്ല്!അതേ ഇരുമ്പ് കഷണം, വെട്ടി ഉരുക്കി, ഉരുക്ക് ശുദ്ധീകരിക്കാനും കഴിയും;ഒരേ ടീമിന്, സാമാന്യതയ്ക്ക് കഴിയും, മഹത്തായ കാര്യങ്ങൾ നേടാനും കഴിയും, ഒരു ടീമിന് വൈവിധ്യമാർന്ന റോളുകൾ ഉണ്ട്, എല്ലാവർക്കും അവരവരുടെ സ്ഥാനം കണ്ടെത്തേണ്ടതുണ്ട്, കാരണം തികഞ്ഞ വ്യക്തിയില്ല, തികഞ്ഞ ടീം മാത്രമേയുള്ളൂ! ഞങ്ങളുടെ കമ്പനി ഒരു പ്രൊഫഷണൽ നിർമ്മാതാവും കയറ്റുമതിക്കാരനുമാണ്, അത് കോട്ടൺ ഫാബ്രിക്, പോളിസ്റ്റർ, റേയോൺ ഫാബ്രിക്, ലിനൻ ഫാബ്രിക്, സിൽക്ക് ഫാബ്രിക് മുതലായവയുടെ രൂപകൽപ്പന, വികസനം, ഉത്പാദനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പോസ്റ്റ് സമയം: നവംബർ-17-2022 ആഗ്രഹിക്കുന്നുഒരു ഉൽപ്പന്ന കാറ്റലോഗ് ലഭിക്കുമോ? അയക്കുക ഞങ്ങളേക്കുറിച്ച് ഞങ്ങൾക്ക് 40-ലധികം ജീവനക്കാരുണ്ട്, വാർഷിക വിൽപ്പന 9000000 ഡോളർ കവിയുന്നു, നിലവിൽ ഞങ്ങളുടെ ഉൽപ്പാദനത്തിന്റെ 90 ശതമാനവും ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു.ഉൽപ്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞങ്ങളുടെ സുസജ്ജമായ സൗകര്യങ്ങളും മികച്ച ഗുണനിലവാര നിയന്ത്രണവും മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തി ഉറപ്പ് നൽകാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു.
ആക്ഷന്‍ ഹീറോ ബിജു എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായിരുന്നു അനു ഇമ്മനുവല്‍. പടം വലിയ തരംഗമായപ്പോള്‍ നായികയും ശ്രദ്ധിക്കപ്പെട്ടു. ‘പൂക്കള്‍ പനിനീര്‍പൂക്കള്‍...’ എന്ന ഗാനരംഗത്തിന്‍റെ സൌന്ദര്യം അനു ഇമ്മാനുവലിന്‍റെ സാന്നിധ്യം കൂടിയാണ്. ഈയിടെ ഒരു ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രത്തില്‍ നിന്ന് അനുവിനെ പുറത്താക്കിയെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും അനു സിനിമയില്‍ സജീവമാണ്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ഒരുപോലെ സിനിമ ചെയ്യാനാണ് അനു ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ നയന്‍‌താരയാണ് അനു ഇമ്മാനുവലിന്‍റെ റോള്‍ മോഡല്‍. “ഞാന്‍ നയന്‍‌താരയെ വളരെ ഇഷ്ടപ്പെടുന്നു. അവരുടെ സിനിമകള്‍ ഒരിക്കലും ഒഴിവാക്കാറില്ല. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ഒരു പോലെ നിലനില്‍ക്കാനുള്ള അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. ഒരു നടി എന്ന നിലയില്‍ നയന്‍‌താരയെ പിന്തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” - അനു ഇമ്മാനുവല്‍ വെളിപ്പെടുത്തുന്നു. പഠനത്തിന് തല്‍ക്കാലം അവധി കൊടുത്ത് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അനു ഇമ്മാനുവല്‍ ശ്രമിക്കുന്നത്. താന്‍ സെലക്ടീവല്ലെന്നും തന്നെ തേടിവരുന്ന അവസരങ്ങള്‍ ഏറ്റവും മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നും അനു പറയുന്നു. അനുബന്ധ വാര്‍ത്തകള്‍ എന്‍റെ അഭിനയം ധനുഷിന് ഇഷ്ടമായില്ലെന്ന് തോന്നുന്നു, എന്നോട് ക്ഷമിക്കണം: പരിഹസിച്ച് നയന്‍‌താര നയന്‍‌താരയ്ക്ക് ഫഹദ് ഫാസില്‍ നായകനോ വില്ലനോ? ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ ഡേറ്റില്ലെന്ന് നിവിന്‍ പോളിയുടെ നായിക, എന്നാല്‍ സംവിധായകന്‍ പുറത്താക്കിയതാണെന്നും അഭ്യൂഹം! ‘പുതിയ നിയമം’ അഞ്ച് ഭാഷകളിലേക്ക്; കന്നഡയില്‍ പ്രിയാമണി, ഹിന്ദിയില്‍ വിദ്യാബാലന്‍ ! നയന്‍‌താരയെ കാണണമെങ്കില്‍ ഇനി കുറച്ച് ബുദ്ധിമുട്ടും! " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ഏഷ്യയിലെ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഓസ്ട്രേലിയയെ ജപ്പാൻ വീഴ്ത്തി കൊണ്ട് ലോകകപ്പ് യോഗ്യത നേടി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജപ്പാൻ വിജയിച്ചത്. പകരക്കാരനായി ഇറങ്ങിയ കൗരു മിറ്റോമ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ നേടിയാണ് ജപ്പാന്റെ യോഗ്യത ഉറപ്പിച്ചത്. ജപ്പാൻ തുടർച്ചയായ ഏഴാം തവണയാണ് ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്. ഈ ജയത്തിലൂടെ സൗദി അറേബ്യയെ യോഗ്യത നേടാനും ജപ്പാൻ സഹായിച്ചു. ഈ വിജയം ജപ്പാനെ 21 പോയിന്റുമായി ഏഷ്യൻ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. ഓസ്ട്രേലിയയെക്കാൾ ആറ് പോയിന്റിന്റെ ലീഡ് ആയി. 19 പോയിന്റുള്ള സൗദി വ്യാഴാഴ്ച ഷാർജയിൽ ചൈനയെ നേരിടുമെങ്കിലും ജപ്പാന്റെ വിജയത്തോടെ ഖത്തറിൽ തങ്ങളുടെ സ്ഥാനം സൗദിയും ഉറപ്പിച്ചു. ഏഷ്യൻ ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനം മാത്രമെ ഇനി ഓസ്ട്രേലിയക്ക് ലഭിക്കു.
അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
വിമാന യാത്ര ശരിക്കും താങ്ങാവുന്ന വിലക്കുറവുള്ള ഗതാഗതമല്ല. കുറഞ്ഞത് ഒരു തവണയെങ്കിലും അതി യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കാത്തവരും ഇല്ല. പഞ്ചാബിലെ സാരംഗ്പുർ ഗ്രാമത്തിൽ നിന്നുള്ള ഒരു ഒരു മനുഷ്യൻ പൈലറ്റ് ആയി ജോലി ലഭിച്ചതിനു ശേഷം തന്റെ ഗ്രാമത്തിലെ വയസ്സായ മനുഷ്യർക്ക് വിമാനയാത്ര സൗകര്യം ഒരുക്കിയതാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒരു വാർത്ത. വികാസ് ജാനാനി തന്റെ വാക്ക് പാലിക്കുകയായിരുന്നു. തന്റെ ഗ്രാമത്തിൽ താമസിക്കുന്ന 22 പേർക്ക് അതും പ്രായം 70 കടന്നവർക്ക് ആണ് ഈ സ്വപ്നം സഫലമാക്കി കൊടുത്തത്. അമൃത്സറിലേയ്ക്ക് പ്രായമായ മുത്തച്ഛന്മാരും മുത്തച്ഛികളും ന്യൂ ഡെൽഹിയിൽ നിന്ന് യാത്ര ചെയ്തു. അമൃത്സറിൽ ഗോൾഡൻ ടെമ്പിൾ, ജാലിയൻ വാലാ ബാഗ്, വാഗാ അതിർത്തി എന്നിവ അവർ സന്ദർശിച്ചു വികാസ് ഒരു ദിവസം പൈലറ്റ് ആയിത്തീരുമെന്ന് ഉറപ്പുണ്ടായിരുന്നു. തന്റെ ഗ്രാമത്തിലെ മുതിർന്ന എല്ലാ ആളുകളോടും അദ്ദേഹം ഒരു ദിവസം വിമാനത്തിൽ കയറ്റും എന്ന് വാക്ക് നൽകിയിരുന്നു. അത് അവരുടെ ആദ്യ വിമാനയാത്ര ആയിരുന്നു ഇത്. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
പാലക്കാട് നിന്ന് ലഡാക്കിലേക്ക് ഒറ്റയ്ക്കൊരു യുവതി ചെയ്ത 59 ദിവസം നീണ്ടുനിന്ന ബൈക്ക് റൈഡിനെക്കുറിച്ച് ആദ്യമറിഞ്ഞത് ലക്ഷ്മി അമ്മു എന്ന സഞ്ചാരി സ്വയം പങ്കുവെച്ച ഒരു ചെറിയ വീഡിയോയിലൂടെയാണ്. അതീവ ആവേശത്തോടെ ലക്ഷ്മി അവതരിപ്പിച്ച ആ വീഡിയോ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. എന്നെങ്കിലും ഈ യാത്രയുടെ വിവരണങ്ങൾ എഴുതപ്പെട്ടാൽ വിട്ടുപോകാതെ വായിക്കണമെന്ന ആഗ്രഹം അന്നേ മനസ്സിൽ ഉടലെടുത്തിരുന്നു. സ്കൂട്ടി ഓടിച്ചിട്ടുണ്ട് എന്നല്ലാതെ ബൈക്കോടിച്ച് മുൻപരിചയമൊന്നും ഇല്ലാത്ത ഒരാൾ, സ്വന്തമായി ബൈക്ക് വാങ്ങിയ ശേഷം യൂട്യൂബിലൂടെ അതിനെപ്പറ്റി മനസ്സിലാക്കുന്നു, ഓടിക്കാൻ പഠിക്കുന്നു, അൽപ്പസ്വൽപ്പം റിപ്പയറിംങ്ങും അഭ്യസിക്കുന്നു. അതിനുശേഷം ഒന്ന് രണ്ട് ചെറിയ യാത്രകൾ നടത്തുന്നു. പിന്നെ, അച്ഛൻ നൽകിയ 3000 രൂപയടക്കം, വെറും 16000 രൂപ മാത്രം കൈയ്യിലെടുത്ത് ലഡാക്കിലേക്ക് തിരിക്കുമ്പോൾ, സാഹസികമായ ഒരു യാത്ര ആരംഭിക്കുകയായി. ലക്ഷ്മിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘കുന്നിക്കുരുവോളം ആത്മവിശ്വാവും കുന്നോളം ആഗ്രഹവു’മായി ഒരു യാത്ര. പകൽ യാത്ര ചെയ്യുന്നത് കൂടാതെ രാത്രി ഓൺലൈനിലൂടെ ജോലിയും ചെയ്യുന്നുണ്ട് എന്നതാണ് ലക്ഷ്മിയുടെ യാത്രയെ വ്യത്യസ്തമാക്കുന്നത്. ഇങ്ങനെ രാത്രി ഓൺലൈനിലൂടെ ജോലി ചെയ്ത് കിട്ടുന്ന പണമില്ലെങ്കിൽ യാത്ര മുടങ്ങിയത് തന്നെ. ഒരു എഴുത്തുകാരിയുടേതായ സാഹിത്യവും വർണ്ണനകളുമില്ലാതെ, പോയ റൂട്ടും അതിലെ പ്രധാന ഇടങ്ങളും ലളിതമായി ചുരുക്കിപ്പറഞ്ഞിരിക്കുന്നു പുസ്തകത്തിൽ. വെള്ളപ്പൊക്കം, മലയിടിച്ചിൽ, ബൈക്ക് പണി മുടക്കൽ, സ്ത്രീകളോടുള്ള വടക്കേ ഇന്ത്യയിലെ പോലീസിന്റെ മോശം പെരുമാറ്റം, ഒറ്റക്ക് രാജ്യം ചുറ്റാനിറങ്ങിയ പെൺകുട്ടിയാണെന്ന് മനസ്സിലാക്കുമ്പോൾ കിട്ടുന്ന ആദരവ്, ഇടയ്ക്ക് കണ്ടുമുട്ടുന്ന മലയാളി റൈഡേഴ്സിന്റെ സഹോദരതുല്യമായ കരുതൽ, ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന അപകടങ്ങൾ, എന്നിങ്ങനെ അനുഭവങ്ങളുടെ കൂമ്പാരവുമായാണ് 11400 കിലോമീറ്റർ യാത്ര ചെയ്ത് ലക്ഷ്മി കല്പാത്തിയിലെ തന്റെ അഗ്രഹാരത്തിൽ തിരിച്ചെത്തുന്നത്. യാത്ര ലക്ഷ്മിക്ക് മടുക്കുന്നില്ലെന്ന് മാത്രമല്ല അതൊരു ഹരമായി മാറുകയാണ് അവസാന പാദത്തിലേക്ക് എത്തുന്നതോടെ. ബാംഗ്ലൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങാമായിരുന്നിട്ടും രാമേശ്വരത്തേക്ക് ബൈക്ക് തിരിക്കുന്നതും അവിടെനിന്ന് ഊട്ടിയിലേക്ക് പോകുന്നതും അതുകൊണ്ടാണ്. കേരളത്തിൽനിന്ന് ലഡാക്കിലേക്ക് റോഡ് വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈപ്പുസ്തകമായി ലക്ഷ്മിയുടെ യാത്രാവിവരണം ഉപകരിക്കും. എന്നിരുന്നാലും ലക്ഷ്മിയുടെ യാത്രയോട് വ്യക്തിപരമായി എനിക്കൊരുപാട് വിയോജിപ്പുകൾ ഉണ്ട്. പരിചയമില്ലാത്ത സ്ഥലങ്ങളിൽ രാത്രി വാഹനമോടിക്കുന്നതാണ് അതിൽ പ്രധാന എതിർപ്പ്. അതും അമിതവേഗത്തിൽ. പിഴവ് മനസ്സിലാക്കി ‘ഇനി അങ്ങനെ ചെയ്യില്ല’ എന്ന് ഒരു ഘട്ടത്തിൽ ലക്ഷ്മി സ്വയം പറയുന്നുണ്ട്. മതിയായ വിശ്രമം ശരീരത്തിനും മനസ്സിനും നല്കാതെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നതാണ് രണ്ടാമത്തെ എതിർപ്പ്. ബൈക്കിലിരുന്ന് ഉറങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് വരെ സഞ്ചാരി എത്തുന്നുണ്ട്. അല്ലാതെ തന്നെ ആവശ്യത്തിലധികം സാഹസികത ഈ യാത്രയിൽ ഉണ്ട്. അറിഞ്ഞുകൊണ്ട് മറ്റ് അപകടങ്ങൾ വിളിച്ചുവരുത്തുന്ന യാത്രകൾ ഒരിക്കലും ചെയ്യരുത്. ലക്ഷ്മിയുടെ ഇനിയുള്ള യാത്രകളും സഞ്ചാരികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രചോദനമാകുമെന്നുറപ്പാണ്. അതെല്ലാം സഞ്ചാര സാഹിത്യത്തിന് കൂടെ മുതൽക്കൂട്ടാകുമാറാകട്ടെ. വാൽക്കഷണം:- അതിഗംഭീര യാത്രകൾ നടത്തുന്ന ധാരാളം ആൾക്കാരുണ്ട്. പക്ഷേ അതൊന്നും യാത്രാവിവരണങ്ങളായി മാറാറില്ല. ലക്ഷ്മിയുടെ കാര്യത്തിൽ ഒരുപാട് പേർ പ്രോത്സാഹിപ്പിച്ചാണ് ഇതൊരു യാത്രാവിവരണം ആയതെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ! കുന്നിക്കുരുവോളമുള്ള ആത്മവിശ്വാസത്തെ, കുന്നോളമുള്ള ആഗ്രഹത്തിനൊപ്പമെത്തിച്ച ലക്ഷ്മിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ !! Comments comments Post navigation ← വാർത്തേം കമന്റും – (പരമ്പര 69) വാർത്തേം കമന്റും – (പരമ്പര 70) → Leave a Reply Cancel reply Your email address will not be published. Required fields are marked * Name * Email * Website Comment You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong> Notice: It seems you have Javascript disabled in your Browser. In order to submit a comment to this post, please copy this code and paste it along with your comment: 65ac9082e012389d3dfff73a810b0c10
മുമ്പത്തെ ഒരു പോസ്റ്റിൽ, 2022-ലെ ഞങ്ങളുടെ അഞ്ച് മികച്ച മാതൃദിന സമ്മാന ആശയങ്ങൾ ഞങ്ങൾ പരിശോധിച്ചു. അതിനിടയിൽ, മാതൃദിനത്തിനായി ഇനിയും ഡസൻ കണക്കിന് മറ്റ് അത്ഭുതകരമായ കോഫി സമ്മാനങ്ങൾ അവിടെ ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നി. അവയിൽ ചിലത് മറ്റുള്ളവയേക്കാൾ കൂടുതൽ വ്യക്തമാണ്, അതിനാൽ കൂടുതൽ ചിന്തനീയമായ ചില ഓപ്ഷനുകൾ വീണ്ടും നോക്കാമെന്ന് ഞങ്ങൾ കരുതി. വീണ്ടും, ഒരു കരകൗശല നിർമ്മാതാവിൽ നിന്നുള്ള അതിമനോഹരമായ ഒരു ബാഗ് കോഫി ബീൻസ് ഉപയോഗിച്ച് നിങ്ങൾക്ക് തെറ്റ് ചെയ്യാൻ കഴിയില്ല. ലോകത്തിലെ ഏറ്റവും മികച്ച കാപ്പിക്കുരു എപ്പോഴും കാപ്പി ഇഷ്ടപ്പെടുന്ന അമ്മമാർക്കുള്ള ഏറ്റവും നല്ല മാതൃദിന സമ്മാന ആശയങ്ങളിൽ ഒന്നായിരിക്കും. എന്നാൽ ഈ വർഷം അവളുടെ ഗിഫ്റ്റ് ബാസ്‌ക്കറ്റിലേക്ക് കുറച്ച് അധികമായി എന്തെങ്കിലും ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പരിശോധിക്കാൻ അഞ്ച് കോഫി സ്‌നേഹമുള്ള അമ്മ സമ്മാന ആശയങ്ങൾ ഇതാ: 1) കാപ്പിയും ചായയും കലകളും കരകൗശലവസ്തുക്കളും ആദ്യം, ഇത് കാപ്പി തീം മാതൃദിന സമ്മാന ആശയങ്ങളുടെ ഒരു മുഴുവൻ വിഭാഗമാണ്. ഉദാഹരണത്തിന്, സൂചി വർക്ക് സെറ്റുകൾ, വാട്ടർ കളർ പെയിന്റിംഗ് കിറ്റുകൾ തുടങ്ങിയവ പോലെ കോഫി, ടീ കളറിംഗ് പുസ്തകങ്ങൾ എല്ലായ്പ്പോഴും ജനപ്രിയമാണ്. നിങ്ങൾക്ക് കലയിലും കരകൗശലത്തിലും താൽപ്പര്യമുള്ള ഒരു അമ്മയുണ്ടെങ്കിൽ, പര്യവേക്ഷണം ചെയ്യാൻ കോഫി-തീം ഓപ്ഷനുകൾ നിങ്ങൾക്ക് ഒരു കുറവും കാണില്ല. 2) ഗൌർമെറ്റ് കോഫി സിറപ്പുകൾ ഗോർമെറ്റ് കോഫിയിൽ സിറപ്പുകൾ ഉപയോഗിക്കുന്നത് മറ്റൊരു അവസരത്തിൽ അപകീർത്തികരമാണോ എന്ന സംവാദം ഞങ്ങൾ സംരക്ഷിക്കും. ഇത് ഒരു തർക്കവിഷയമാണ്, പക്ഷേ നമുക്ക് അത് മനസ്സിലായി – ദശലക്ഷക്കണക്കിന് കോഫി പ്രേമികൾ അവരുടെ കാപ്പിയിൽ ഒരു ഡിഡെഡന്റ് ഡോസ് സിറപ്പിൽ കൂടുതൽ ഒന്നും ആസ്വദിക്കുന്നില്ല. നിങ്ങളുടെ അമ്മയുടെ അവസ്ഥ ഇതാണ് എങ്കിൽ, ഈ മാതൃദിനത്തിൽ ഒരു സെറ്റ് പ്രീമിയം സിറപ്പുകൾ കൊണ്ട് അവളെ സജ്ജീകരിച്ചുകൂടേ? ഏതെങ്കിലും രുചികരമായ കോഫി ഗിഫ്റ്റ് ബാസ്‌ക്കറ്റിന് ഒരു മികച്ച കൂട്ടിച്ചേർക്കൽ. 3) കോഫി ഇൻഫ്യൂസ്ഡ് സ്കിൻ കെയർ ഗുണനിലവാരമുള്ള കാപ്പിയുടെ ആസ്വാദനം അതിന്റെ അസാമാന്യമായ സുഗന്ധത്തിൽ എത്രത്തോളം ഉണ്ടെന്നത് രഹസ്യമല്ല. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും മാതൃദിന സമ്മാനമായി ഒരു കൂട്ടം കാപ്പി കലർന്ന ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ എടുക്കാം. വീണ്ടും, ഇത് ഒരു മുഴുവൻ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങളിലേക്കും അതിന്റെ തന്നെ വാതിൽ തുറക്കുന്ന ഒന്നാണ്. സെറം മുതൽ സോപ്പുകൾ, സ്‌ക്രബ്‌സ്, ഷവർ ജെൽ വരെ, തിരഞ്ഞെടുക്കാൻ കോഫി-തീം കോസ്‌മെറ്റിക്‌സിന്റെ വലിയൊരു വൈവിധ്യമുണ്ട്. വീണ്ടും, ഏറ്റവും നല്ല കോഫി ഗിഫ്റ്റ് ബാസ്‌ക്കറ്റുകളുടെ ഒരു ഘടകമായി ഉപയോഗിക്കുമ്പോൾ മികച്ചതാണ്. 4) വ്യക്തിഗതമാക്കിയ കോഫി വസ്ത്രങ്ങൾ ഇതിനെക്കുറിച്ച് പറയുമ്പോൾ, വ്യക്തിഗതമായ മാതൃദിന സമ്മാനങ്ങൾ എല്ലായ്പ്പോഴും പൊതുവായ സമ്മാനങ്ങളേക്കാൾ കൂടുതൽ അർത്ഥവും വികാരവും വഹിക്കുന്നു. കാപ്പിയെ ഇഷ്ടപ്പെടുന്ന അമ്മമാർക്കുള്ള ആശയം സുരക്ഷിതമല്ലാത്ത സമ്മാനമാണ് കോഫി-തീം വസ്ത്രങ്ങൾ, എന്നാൽ വ്യക്തിഗതമാക്കലിന്റെ ഒരു സ്പർശനത്തിലൂടെ കാര്യങ്ങൾ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകരുത്? നിങ്ങളുടെ ഓർഡർ ഓൺലൈനായി നൽകിക്കൊണ്ട് അത് ഡെലിവറിക്കായി കാത്തിരിക്കുന്നതിലൂടെ, ഇഷ്‌ടാനുസൃതമാക്കുന്നതിന് പരിധിയില്ലാത്ത വസ്ത്രങ്ങളുണ്ട്. ഒരു യഥാർത്ഥ മാതൃദിന സമ്മാനം സൃഷ്ടിക്കുന്നതിനുള്ള ലളിതവും താങ്ങാനാവുന്നതുമായ മാർഗം. 5) 3-ഇൻ-1 കോഫി മേക്കർ അവസാനമായി, നിങ്ങളുടെ അമ്മയ്ക്ക് ഇതിനോടകം ഏറ്റവും പുതിയ ത്രീ-ഇൻ-വൺ കോഫി മേക്കർ ഇല്ലായിരിക്കാം – ഒരു ഫ്രഞ്ച് പ്രസ്സ് സംയോജിപ്പിച്ച് ഒരു നേർത്ത ഫ്രെയിമിൽ ബ്രൂവറിനും ഐസ് കോഫി ബ്രൂവറിനും മുകളിൽ പകരുന്ന ഒരു ചെറിയ ഉപകരണം. ഇത് ആത്യന്തിക കൗണ്ടർടോപ്പ് മൾട്ടിടാസ്‌കറാണ്, ഇത് മൾട്ടിടാസ്‌കിംഗ് അമ്മയ്‌ക്കുള്ള മികച്ച സമ്മാനമാക്കി മാറ്റുന്നു. ലോകത്തിലെ ഏറ്റവും മികച്ച കോഫി കണ്ടെത്താൻ, ഹേമാന്റെ ഓൺലൈൻ സ്റ്റോർ സന്ദർശിക്കുക. മികച്ച കോന കോഫി ഹവായ്, ജമൈക്കൻ ബ്ലൂ മൗണ്ടൻ കോഫി ബീൻസ്, പനാമ ഗെയ്‌ഷ കോഫി എന്നിവ പോലുള്ള കോഫി ഇതിഹാസങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു – ഇന്ന് ഓർഡർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക, ഞങ്ങൾ ലോകമെമ്പാടും സൗജന്യ ഷിപ്പിംഗ് വാഗ്ദാനം ചെയ്യുന്നു!
Breaking News: വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ ◆ ചൈനയിലേക്കുള്ള റഷ്യയുടെ മെഗാ ഗ്യാസ് പൈപ്പ് ലൈൻ പൂർത്തിയാകുന്നു ◆ 24,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന്‌ കിട്ടാനുള്ളപ്പോഴും കേരളം സാമ്പത്തികവളർച്ചയുടെ പാതയിൽ: മന്ത്രി കെഎൻ ബാലഗോപാൽ ◆ തെരഞ്ഞെടുപ്പ് ഫലം നാളെ; ഹിമാ‍ചലിൽ 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ◆ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ; തുടർച്ചയായി നാലാം തവണയും ഫോർബ്‌സിന്റെ പട്ടികയിൽ ഇടം നേടി നിർമ്മല സീതാരാമൻ ◆ കേരളത്തിലെ 828 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ; കൂടുതൽ പേർ ആലപ്പുഴയിൽ ◆ മലപ്പുറത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്‌; സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ജൂവലറി ഉടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം പിടികൂടി ◆ സിബിഐ അന്വേഷിച്ച കേസുകളുടെ ശിക്ഷാ നിരക്കിൽ ഇടിവ്: കേന്ദ്രസർക്കാർ ലോക്‌സഭയിൽ ◆ ഗവര്‍ണറെ സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ല: വിഡി സതീശൻ ◆ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ ◆ Breaking News Latest News National കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ; രാജസ്ഥാനിൽ സ്ഥിതി രൂക്ഷം Evartha Desk 25 November 2022 ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ കോൺഗ്രസ് പിളർപ്പിന്റെ വക്കിലെന്ന് സൂചന. അവസാന ഒരു വർഷമെങ്കിലും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന സച്ചിൻ പൈലറ്റ് വിഭാഗത്തിന്റെ ആവശ്യം മുഖ്യമന്ത്രി അശോക് ഗെലോട്ട് തള്ളിയതിടെയാണ് രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായത്. അധികാര തർക്കം അവസാനിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇടപെടുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കോൺഗ്രസ് അധ്യക്ഷ സ്ഥാനം വേണ്ടെന്ന് വെച്ച് അധികാരത്തിൽ തുടരുന്ന അശോക് ഗലോട്ടുമായി ഖാർഗെ സംസാരിക്കും. ഗെലോട്ടിനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഖാർഗേ മുന്നോട്ട് വെക്കുക. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ സമുദായവും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടഞ്ഞ് പ്രതിഷേധിക്കുമെന്നാണ് ഗുര്‍ജര്‍ വിഭാഗം നേതാവ് വിജയ് സിംഗ് ബെന്‍സ്ല ഭീഷണി മുഴക്കിയത്. നാല്‍പതിലധികം സീറ്റുകളില്‍ സ്വാധീനമുള്ള ഗുര്‍ജറുകള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുര്‍ജറുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നും വിജയ് സിംഗ് ബെന്‍സ്ല പറയുന്നു. നിലവിൽ പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം ഭാരത് ജോഡോ യാത്രക്ക് ഒപ്പമാണ് സച്ചിൻ പൈലറ്റുള്ളത്.
മനുഷ്യരിലുള്ള വിവിധതരം ജാതികളൊന്നും മഹത്വത്തിനു കാരണമല്ല. അല്ലാഹു തിരിച്ചറിയുന്നതിനു വേണ്ടിയാണ് ജാതികളായി തിരിച്ചിട്ടുള്ളത്. ഇക്കാലത്ത് നാല് തലമുറ മുമ്പുള്ളവരുടെ യഥാർഥ മേൽവിലാസം തിരിച്ചറിയുകതന്നെ പ്രയാസമാണ്. ജാതി സംബന്ധമായ കലഹങ്ങളിലേർപ്പെടുക എന്നത് മുത്തഖിയുടെ സ്ഥാനത്തിനു ചേർന്നതല്ല. തന്‍റെ പക്കൽ ജാതികൾക്ക് അംഗീകാരമൊന്നുമില്ലെന്ന് അല്ലാഹു വിധിയെഴുതിയിരിക്കുന്നു. യഥാർഥ ബഹുമാനത്തിനും മഹത്വത്തിനും നിദാനം തഖ്‌വ ഒന്നുമാത്രമാണ്. മുത്തഖിയുടെ ലക്ഷണങ്ങൾ സൗമ്യതയോടും ശാലീനതയോടും നടക്കുന്നവനാണ് മുത്തഖി എന്ന് അല്ലാഹുവിന്‍റെ ഗ്രന്ഥത്തിൽ കാണാം. അവൻ അഹംഭാവത്തോടെ സംസാരിക്കുകയില്ല. ചെറിയവർ വലിയവരോട് സംസാരിക്കുന്നത് പോലെയായിരിക്കും അവരുടെ സംസാരം. ഏതവസ്ഥയിലും നമ്മുടെ വിജയത്തിനു കാരണമാകുംവിധം കർമങ്ങൾ ചെയ്യുക. അല്ലാഹു ആരുടേയും കുത്തകാവകാശിയല്ല. അവൻ നിഷ്കളങ്കമായ തഖ്‌വയാണ് ആഗ്രഹിക്കുന്നത്. തഖ്‌വ അവലംബിക്കുന്നവനാരോ അവൻ ഉന്നത സ്ഥാനത്തെത്തുന്നു. നബി(സ) തിരുമേനിയോ ഹദ്‌റത്ത് ഇബ്രാഹീം (അ) മോ അനന്തരാവകാശമായി അന്തസ്സ് നേടിയിട്ടില്ല. നബി(സ) തിരുമേനിയുടെ പിതാവ് അബ്ദുല്ലാഹ് ബഹുദൈവാരാധകനായിരുന്നില്ലെന്ന് നാം വിശ്വസിക്കുന്നുവെങ്കിലും, അല്ലാഹു നുബുവ്വത്ത് നൽകിയിട്ടില്ല. അവിടുത്തെ പ്രകൃതിയിലുണ്ടായിരുന്ന സത്യസന്ധതകൾ കാരണത്താലുള്ള ദൈവീകാനുഗ്രഹങ്ങളായിരുന്നു അത്. അനുഗ്രഹത്തിനു പ്രേരകമായത് അതുതന്നെയായിരുന്നു. ഹദ്‌റത്ത് ഇബ്രാഹിം പ്രവാചകന്മാരുടെ പിതാവായിരുന്നു. അദ്ദേഹം തന്‍റെ സത്യസന്ധതയും ഭക്തിയും കൊണ്ടുതന്നെയായിരുന്നു തന്റെ മകനെ ബലിയർപിക്കുന്നതിനു അറച്ചുനിൽക്കാതിരുന്നത്. സ്വയം തീയിൽ ഇടപ്പെടുകയുമുണ്ടായി. നമ്മുടെ സയ്യിദും മൗലായുമായ ഹദ്‌റത്ത് മുഹമ്മദ് റസൂലുല്ലാഹ് (സ) തിരുമേനിയുടെ തന്നെ സത്യസന്ധതയും കൂറുമൊന്ന് നോക്കിയാലും! ആ മഹാത്മാവ് എല്ലാ തരത്തിലുള്ള ദുഷ്ടസംഘടനകളേയും നേരിട്ടു. പലതരത്തിലുള്ള വിപത്തുകളും ബുദ്ധിമുട്ടുകളും സഹിച്ചു. പക്ഷേ, ഒന്നും വകവെച്ചില്ല. ഇതായിരുന്നു സത്യസന്ധതയും കൂറും. ഇക്കാരണത്താൽ അല്ലാഹു അനുഗ്രഹങ്ങൾ കോരിച്ചൊരിയുകയുണ്ടായി. ഇതുകൊണ്ടാണ് അല്ലാഹു പറഞ്ഞത് ‘ഇന്നല്ലാഹ വ മലാഇകത്തഹൂ യുസല്ലൂന അലന്നബിയ്യി യാ അയ്യുഹല്ലദീന ആമനൂ സല്ലൂ അലൈഹി വ സല്ലിമൂ തസ്ലീമാ’ (33.57) ‘അല്ലാഹുവും അവന്‍റെ എല്ലാ മലക്കുകളും റസൂലിനുമേൽ സമാധാനാശംസകൾ നേരുന്നു. സത്യവിശ്വാസികളേ! നിങ്ങളും നിങ്ങളുടെ നബിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുവിൻ.!’ ആദരണീയനായ റസൂലിന്‍റെ കർമങ്ങളുടെ ശ്രേഷ്ഠതയെ കുറിച്ച് ഈ ആയത്തിൽനിന്ന് വെളിവാകുന്നതെന്തെന്നാൽ, അല്ലാഹു ആ മഹാത്മാവിനെ പുകഴ്ത്താനും ആ സവിശേഷഗുണങ്ങളുടെ സീമ നിശ്ചയിക്കാനും വേണ്ടി ഒരു വാക്കും പ്രത്യേകിച്ച് ഉച്ചരിച്ചില്ല. വാക്ക് ലഭിക്കുമായിരുന്നെങ്കിലും സ്വയമതുപയോഗിച്ചില്ല. അതായത് നബി(സ) തിരുമേനിയുടെ സൽകർമശ്രേണികളുടെ വർണ്ണന സീമകൾക്കതീതമായിരുന്നു. ഇത്തരത്തിലുള്ള ആയത്ത് മറ്റൊരു നബിയുടെയും ശ്രേഷ്ഠതയ്ക്കായി ഉപയോഗിച്ചിട്ടില്ല. അവിടത്തെ ആത്മാവിൽ അവ്വിധത്തിലുള്ള സത്യസന്ധതയും കൂറുമായിരുന്നു ഉണ്ടായിരുന്നത്. ആ മഹാത്മാവിന്‍റെ കർമങ്ങൾ അല്ലാഹുവിന്‍റെ പക്കൽ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നെന്ന് വെച്ചാൽ, ഇനിയങ്ങോട്ട് എന്നെന്നേക്കുമായി ജനങ്ങൾ കൃതജ്ഞതയെന്നോണം അങ്ങയിലേക്ക് ദുറൂദ് (സമാധാന പ്രാർഥന) അയച്ചുകൊണ്ടിരിക്കണമെന്ന് അല്ലാഹു കല്പനയിറക്കുകയുണ്ടായി. നമ്മൾ മുകളിലും താഴെയും ദൃഷ്ടിപായിച്ചാലും എങ്ങുമേ ദർശിക്കാനാവാത്തതരം മനക്കരുത്തും വിശ്വസ്തതയുമായിരുന്നു അങ്ങയിൽ വിളങ്ങിയിരുന്നത്. ഈസാനബി (അ) ന്‍റെ കാലഘട്ടം നോക്കുക. അദ്ദേഹത്തിന്‍റെ മനക്കരുത്തിന്‍റെയും ആത്മീയ സത്യസന്ധതയുടേയും കൂറിന്റേയും പ്രഭാവം എത്രത്തോളമാണ് അദ്ദേഹത്തിന്‍റെ അനുയായികളിൽ പതിഞ്ഞിട്ടുണ്ടായിരുന്നെന്ന് വീക്ഷിക്കുവിൻ. ഒരു ദുസ്വഭാവിയെ നേരെയാക്കിയെടുക്കുക എത്രമാത്രം പ്രയാസകരമാണെന്ന് ഏതെരാൾക്കും മനസ്സിലാക്കാം. പരമ്പരാഗതമായ ശീലങ്ങൾ അകറ്റുകയെന്നത് എന്തുമാത്രം ദുഷ്കരമാണ്. എന്നാൽ, മൃഗങ്ങളേക്കാൾ തരംതാണുപോയ ആയിരക്കണക്കിനു മനുഷ്യരേയാണ് നമ്മുടെ നബി(സ) തിരുമേനി സംസ്കരിച്ചെടുത്തത്. അവരിൽ ചിലർ മൃഗങ്ങളെ പോലെ ഉമ്മപെങ്ങമ്മാർക്ക് വ്യത്യാസം കല്പിച്ചിരുന്നില്ല; യതിമുകളുടെ ധനം ഭക്ഷിച്ചിരുന്നു; മരിച്ചവരുടെ മുതൽ തിന്നിരുന്നു; ചിലർ നക്ഷത്രങ്ങളെ ആരാധിച്ചു മറ്റുചിലർ നിരീശ്വരർ. ചിലർ വായുവിനേയും അഗ്നിയേയും ദൈവമാക്കിയിരുന്നു. എന്തായിരുന്നു അറേബ്യൻ ദ്വീപിന്‍റെ അവസ്ഥ? മതങ്ങളുടെ സമുച്ചയംതന്നെ ഉൾക്കൊണ്ടിരുന്ന ഒന്നായിരുന്നു അത്.
അരീക്കോട്: സി പി എം ഒരാളെ ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിനോ മുല്ലപ്പള്ളിയുടെ പട്ടാളത്തിനോ അയാളെ പിടിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ പി കെ ബഷീര്‍ എം എല്‍ എ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അരീക്കോട് നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഇടതുപക്ഷത്തിനെതിരെ പോലീസ്-മാധ്യമവേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരോധിച്ച സംഘടനയോട് പോലും കാണിക്കാത്ത ഭീകരതയാണ് കേരള പോലീസ് സി പി എമ്മിനോട് കാണിക്കുന്നത്. കുനിയില്‍ ഇരട്ടക്കൊലപാതകം പോലീസിന്റെ വീഴ്ചയാണ്. പ്രതികാരം ചെയ്യുമെന്ന് എം എല്‍ എ കൊലവിളി നടത്തിയിട്ടും പോലീസ് ജാഗ്രത പാലിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനുത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാവും എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും ഒന്നിന് പകരം രണ്ട് കൊലപാതകമാണ് കുനിയില്‍ ഉണ്ടായത്. ജില്ലാ പോലീസ് സൂപ്രണ്ട്, സി ഐ, എസ് ഐ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണ് എം എല്‍ എക്കെതിരെ കേസെടുത്തതെങ്കിലും പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ച് എം എല്‍ എക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എം എല്‍ എക്കെതിരെ കേസെടുത്ത പോലീസുദ്യോഗസ്ഥരെ മുസ്‌ലിം ലീഗുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. കുനിയില്‍ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഏല്‍പ്പിക്കപ്പെട്ട തൃശൂര്‍ റൈഞ്ച് ഐ ജി പി ഗോപിനാഥിനെത്തന്നെയാണ് ഇ പി ജയരാജന്‍ വധശ്രമത്തില്‍ പ്രതിയായ പ്രശാന്ത്ബാബു കെ സുധാകരനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും നിയോഗിച്ചിരിക്കുന്നത്. ബഷീറിനെ രക്ഷിച്ചത് പോലെ സുധാകരനെയും രക്ഷിക്കുന്നതിനാണിത്. മുസ്‌ലിം ലീഗ് കേരളത്തിലെ നിയമ വാഴ്ച കയ്യിലെടടുത്തിരിക്കുകയാണെന്നും എം എല്‍ എമാരുടെ എണ്ണം കണ്ട് ഉമ്മന്‍ചാണ്ടി ലീഗിന് വഴങ്ങുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 35 സ്‌കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും അബ്ദുറബ്ബ് എയിഡഡ് ആക്കി തീരുമാനം സ്വന്തം നിലക്ക് മാറ്റിയത് ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, ടി കെ ഹംസ, എം സ്വരാജ്, പി കെ അബ്ദുള്ള നവാസ്, പി സത്യന്‍, അഡ്വ.മുഹമ്മദ് ഷരീഫ് പ്രസംഗിച്ചു.
കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
വാ ഷിംഗ്ടണ്‍: നവംബര് 8 നടന്ന ഇടക്കാല തിരെഞ്ഞെടുപ്പിൽ യുഎസ് ഹൗസിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 432 സീറ്റുകളിൽ 220 സീറ്റുകൾ നേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം വർധിപ്പിച്ചു. 435 സീറ്റുകളിലേക്കാണ് തിരേംജെടുപ്പു നടന്നത് . ഭൂരിപക്ഷത്തിനു 218 സീറ്റുകൾ ലഭിച്ചാൽ മതി ഡെമോക്രാറ്റുകൾക്കു ഇതുവരെ 212 സീറ്റുകൾ മാത്രമാണ് നേടാനായത്. കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നാമത്തെ സീറ്റില്‍ കെവിന്‍ കിലെ വിജയിച്ചതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 220 ലെകുയർന്നതു. ഇനിയും മൂന്ന് സീറ്റുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്. കാലിഫോര്‍ണിയയിലെ 13 ാം ജില്ലയിലെയും അലാസ്‌ക, കൊളറാഡോ എന്നി സ്‌റ്റേറ്റുകളിലെ ഓരോ സീറ്റുകളിലെയും ഫലമാണ് പുറത്തു വരാനുള്ളത്. ഇവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നു കൊളറാഡോയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ലോറന്‍ ബോബെര്‍ട്ടിന് മുന്‍തൂക്കമുണ്ട്. അതേസമയം അലാസ്‌കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേരി പെല്‍റ്റോലയാണ് മുന്നില്‍. കാലിഫോര്‍ണിയയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ഡാര്‍ട്ടെ, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആഡം ഗ്രേയെക്കാള്‍ 600 വോട്ടുകള്‍ക്ക് മാത്രം മുന്നിലാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ തിരെഞ്ഞെടുപ്പിൽ 8 സീറ്റുകൾ അധികം നേടിയപ്പോൾ ഡെമോക്രാറ്റിക് പാര്‍ട്ടികു നഷ്ടമായത് 9 സീറ്റുകളാണ്
മമ്മൂട്ടി കുറ്റാന്വേഷകനാകുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്. അത് പൊലീസ് വേഷത്തിലായാലും സി ബി ഐ ആയാലും അഭിഭാഷകനായാലും പത്രപ്രവര്‍ത്തകനായാലും. ഇപ്പോഴിതാ, വൈദികനായും മമ്മൂട്ടിയിലെ കുറ്റാന്വേഷകന്‍ അമ്പരപ്പിക്കുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‌ത ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ഹൊറര്‍ ത്രില്ലറാണ്. നായകനായ മമ്മൂട്ടിയുടെ കഥാപാത്രം ഫാദര്‍ കാര്‍മെന്‍ ബെനഡിക്‍ട്. നിഗൂഢമായ പല രഹസ്യങ്ങളുടെയും കുരുക്കഴിക്കുക എന്നത് ദൈവനിയോഗമായി കരുതുന്നയാള്‍. അദ്ദേഹത്തിന്‍റെ സഞ്ചാരവഴിയില്‍ എത്തിപ്പെടുന്ന ഒരു കേസ് ആണ് ഈ സിനിമ വിഷയമാക്കുന്നത്. ആലാട്ട് കുടുംബത്തില്‍ നടക്കുന്ന ആത്‌മഹത്യാ പരമ്പരയുടെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരികയാണ് ഫാദര്‍ ബെനഡിക്‍ട് ഏറ്റെടുത്തിരിക്കുന്ന ദൌത്യം. ആ അന്വേഷണത്തിനിടെ മുമ്പെങ്ങും കടന്നുപോയിട്ടില്ലാത്ത ചില അനുഭവങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. അമേയ ഗബ്രിയേല്‍ എന്ന പതിനൊന്നുകാരിയാണ് ബെനഡിക്‍ടിനെ കുഴപ്പിക്കുന്നതും കാഴ്‌ചക്കാരുടെയുള്ളില്‍ ഭീതിയുടെ ജനാലകള്‍ തുറന്നിടുന്നതും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഫാദര്‍ ബെനഡിക്‍ട് എന്ന കാര്യത്തില്‍ സംശയമില്ല. രൂപം കൊണ്ടും ഭാവം കൊണ്ടും വളരെ കൃത്യമായി തന്‍റെ കഥാപാത്രത്തെ ആവാഹിക്കാന്‍ മഹാനടന് കഴിഞ്ഞിട്ടുണ്ട്. കഥപറച്ചില്‍ പലപ്പോഴും പതിഞ്ഞ താളത്തിലേക്ക് മാറുന്നുണ്ടെങ്കിലും സിനിമയുടെ ട്രീറ്റുമെന്‍റിന്‍റെ അനിവാര്യത എന്നേ അതിനെ കരുതേണ്ടതുള്ളൂ. മമ്മൂട്ടിയും മഞ്‌ജു വാര്യരും ഒരുമിച്ചെത്തുന്ന രംഗമാണ് സിനിമയുടെ ഹൈലൈറ്റ്. ആ കാഴ്‌ച തിയേറ്ററില്‍ നിന്നുതന്നെ അറിയണം. അതുപോലെ സിനിമയുടെ ഇന്‍റര്‍‌വെല്‍ പഞ്ചും ക്ലൈമാക്‍സും. അസാധാരണമായ തിയേറ്റര്‍ അനുഭവം തന്നെയാണ് അവ. അഖില്‍ ജോര്‍ജ്ജിന്‍റെ ഛായാഗ്രഹണവും രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതവും ഈ ത്രില്ലര്‍കാഴ്‌ചയുടെ മാറ്റ് പതിന്‍‌മടങ്ങാക്കുന്നു. വ്യത്യസ്‌തമായ ഒരു കഥയെ നവാഗതന്‍റെ ഇടര്‍ച്ചകളില്ലാതെ മനോഹരമാക്കിയ ജോഫിന്‍ ടി ചാക്കോ മലയാള സിനിമയുടെ പുതുപ്രതീക്ഷയാണെന്നതില്‍ തര്‍ക്കമില്ല. റേറ്റിംഗ്: 4/5 അനുബന്ധ വാര്‍ത്തകള്‍ ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ 'ദി പ്രീസ്റ്റ്', മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ 'ആശംസകള്‍ ഇച്ചാക്കാ', 'ദി പ്രീസ്റ്റ്' റിലീസിനെത്തുന്ന സന്തോഷത്തില്‍ മോഹന്‍ലാല്‍ 'മെഗാസ്റ്റാറിനൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍', ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍ ! മഞ്ജു വാര്യർ ബോളിവുഡിലേയ്‌ക്ക്: ആദ്യചിത്രം മാധവനൊപ്പം മമ്മൂട്ടിയുടേത് ജര്‍മ്മന്‍ ബ്രാന്‍ഡഡ് മാസ്‌ക്, വില കണ്ടെത്തി ആരാധകര്‍ ! " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
എം-സോണ്‍ റിലീസ് – 876 ഭാഷ ഫ്രഞ്ച് സംവിധാനം Peter Brosens, Jessica Woodworth (as Jessica Hope Woodworth) പരിഭാഷ യാസി മജീദ് ജോണർ ഡ്രാമ, മിസ്റ്ററി 6.9/10 പ്രകൃതിയുടെ നിസ്സംഗതയിൽ ഒരു ഗ്രാമവും,ഗ്രാമ വാസികളും വിറങ്ങലിച്ചു നിൽക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലുടനീളം നിറഞ്ഞ് നിൽക്കുന്നതും,പ്രേമയത്തിന്റെ ആണിക്കല്ലും പ്രകൃതി ആയതിനാൽ സിനിമയിലെ പ്രധാന നായകനും പ്രകൃതി തന്നെയാണ് .അനേകം ദൃശ്യ ബിംബങ്ങളും,പ്രതീകങ്ങളും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ ഈ സിനിമ ഓരോരുത്തരിലും ഉണ്ടാക്കുന്ന ധാരണ വ്യത്യസ്തമായിരിക്കും. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Buried / ബറീഡ് (2010) January 10, 2018 by Vishnu എം-സോണ്‍ റിലീസ് – 614 ഭാഷ ഇംഗ്ലീഷ് സംവിധാനം Rodrigo Cortés പരിഭാഷ യാസീ മജീദ്‌ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 പോൾ കോൺറോയ് എന്നയാൾ ഒരു ശവപെട്ടിപോലത്തെ ഒരു പെട്ടിയിൽ കിടക്കുന്നിടത്തു നിന്നു തുടങ്ങുന്നു സിനിമ. പിന്നീട് അയാൾ എങ്ങനെയാണു പെട്ടിയിലായതെന്നും പെട്ടിയിൽ നിന്നു രക്ഷപെടാൻ നോക്കുന്നതും ഒക്കെയാണ് സിനിമ പറയുന്നത് അഭിപ്രായങ്ങൾ പങ്കുവെക്കാൻ Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
തിരു: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം യുഡിഎഫില്‍ കീറാമുട്ടിയാകുന്നു. രമേശ് ചെന്നിത്തലയെ ഉപമുഖ്യന്ത്രിയാക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ കോണ്‍ഗ്രസിനകത്തുനിന്നും പുറത്തുനിന്നും ശക്തമായ എതിര്‍പ്പുകളുമായി നേതാക്കള്‍ രംഗത്തെത്തി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന പ്രസ്താവന ഒരു കോണ്‍ഗ്രസ് മന്ത്രിയായ കെസി ജോസഫ് ഉന്നയിച്ചത് അഭിപ്രായ വ്യത്യാസത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്സില്‍ പോക്സോ അതിവേഗ കോടിതി ഉദ്ഘാടനം ചെയ്തു താനൊഴികെ മറ്റെല്ലാ മന്ത്രിമാരും ഉപമുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്ന കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രി ആര്യടന്റെ പ്രസ്താവനയുടെയും കുന്തമുന തിരിയുന്നത്് കോണ്‍ഗ്രസിന് നേരെ തന്നെയാണ്. യുഡിഎഫിലെ പ്രധാന ഘടക കക്ഷികളായ മുസ്ലിംലീഗും, കേരള കോണ്‍ഗ്രസ് മാണിയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശിനെ കൊണ്ടുവരുന്നതിലുള്ള താത്പര്യകുറവ് വ്യക്തമാക്കിക്കഴിഞ്ഞു. മാണി താനാണ് കേരളത്തിന്റെ ഉപമുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ പിന്‍താങ്ങി പിസി ജോര്‍ജ്ജ് മാണി ഉപമുഖ്യമന്ത്രിയാകാനല്ല കേരള മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പറഞ്ഞിരുന്നു. വിഴിഞ്ഞം സമരം അവസാനിച്ചു; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചവിജയം ഇതോടെ കേരത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം പഴയ ഗ്രൂപ്പ് കളികളിയടെ നാളുകളിലേക്ക് മടങ്ങുന്നു എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
2022 ജൂൺ 3-നാണ് വന്യജീവി കേന്ദ്രങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ആകാശദൂരം തിട്ടപ്പെടുത്തി വന്യജീവി കേന്ദ്രത്തിന്റെ ഭാഗമായ ബഫർസോൺ വനം രൂപീകരിക്കാൻ സുപ്രീംകോടതി മൂന്നംഗ ബഞ്ച് വിധിച്ചത്. കേരള സർക്കാർ ഈ വിധി പുന: പരിശോധിക്കൽ ഹർജി നൽകി. ബഫർ സോണിൽ പെടുന്നവരുടെ ജീവിക്കാനുള്ള മൗലികാവകാശം ഇല്ലാതാകും എന്ന് പറഞ്ഞാണ് ഹർജി നൽകിയത്. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയമാകട്ടെ തിരുത്തൽ ഹർജിയാണ് സുപ്രീംകോടതിയിൽ നൽകിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളും ജനവാസമേഖലകളെ ഒഴിവാക്കണമെന്ന നിലപാടിലാണ്. കേരളത്തിൽനിന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിയാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സുപ്രീംകോടതിവിധിയിൽ പറഞ്ഞതുമല്ല, മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമല്ല ഇപ്പോൾ ഉണ്ടായിരിക്കുന്ന വിദഗ്ധസമിതി എന്നതാണ് വസ്തുത. വന്യജീവികേന്ദ്രത്തിന് ഒരു കിലോമീറ്റർ എങ്ങനെ നിർണ്ണയിക്കണമെന്ന് പറയുന്ന വിധിയുടെ ഭാഗം സുപ്രീംകോടതി പറഞ്ഞ വിധിയനുസരിച്ച് ചീഫ് കൺസർവേറ്ററും ഹോം സെക്രട്ടറിയുമാണ് ബഫർസോൺ നിശ്ചയിക്കേണ്ടത്. കോടതിയും ഇല്ല, മുഖ്യമന്ത്രിയുമില്ല, സൂപ്പർ ക്യാബിനറ്റ് ആയി വനം വകുപ്പ് മാത്രം കേരളത്തിൽ ശക്തമായ പ്രക്ഷോഭം ഉയർന്നുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഞ്ചു മന്ത്രിമാരുടെ സമിതി മേൽനോട്ടം വഹിച്ച് ബഫർസോൺ അടക്കമുള്ള കാര്യങ്ങൾ നിശ്ചയിച്ച് ജനവാസത്തെ ബാധിക്കാത്ത വിധത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി. പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. അറുപതിലധികം കർഷക സംഘടനകളും കെ സി ബി സി യും ചേർന്ന് രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയും ഇടുക്കി ജില്ല കേന്ദ്രീകരിച്ച് അതിജീവനപോരാട്ടവേദി അടക്കം സംഘടനകളും വ്യാപാരി- വ്യവസായി ഏകോപന സമിതിയും ചേർന്ന് രൂപം നൽകിയ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റുമെല്ലാം സർക്കാരുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചത്. ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകി.സംസ്ഥാനത്ത് മുഴുവൻ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ബഫർ സോൺ അടക്കം കാര്യങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 5 മന്ത്രിമാർ അടങ്ങിയ ഉന്നതാധികാര സമിതി ഇതിനെ തുടർന്ന് ഉണ്ടായി. എന്നാൽ വനം മന്ത്രി ശശീന്ദ്രൻ വിദഗ്ധസമിതി രൂപീകരിച്ചപ്പോൾ സുപ്രീംകോടതി വിധിയിലെ നിർദ്ദേശവും ഇല്ല, മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഇല്ല, എന്നതായി സ്ഥിതി. മന്ത്രി ശശീന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം: ബഫർ സോൺ സംബന്ധിച്ച് 03. 06. 2022 ൽ ബഹു. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ നിർദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനായി ഫീൽഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധസമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാൻ ആയിട്ടുള്ള സമിതിയിൽ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും അഡിഷണൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനം വകുപ്പ് മേധാവി ശ്രീ. കെ ജെ വർഗീസ് ഐ എഫ് എസ് (റിട്ട) എന്നിവരാണ് അംഗങ്ങൾ. ഈ സമിതിക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.ഇതിൽ ശ്രീ. പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ് (അഡിഷണൽ പി സി സി എഫ് വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇൻറലിജൻസ് ), ഡോക്ടർ റിച്ചാർഡ് സ്കറിയ (ഭൂമിശാസ്ത്ര അധ്യാപകൻ), ഡോക്ടർ സന്തോഷ് കുമാർ എ വി (കേരള ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി), ഡോക്ടർ ജോയ് ഇളമൺ, ഡയറക്ടർ ജനറൽ, കില (കൺവീനർ) എന്നിവർ അംഗങ്ങളാണ്. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെൻറ് സെൻറർ നേരത്തെ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ട് ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായ ഫീൽഡ് പരിശോധനയും നടത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് ബഹു. സുപ്രീം കോടതിക്ക് സമർപ്പിക്കുക. ഒരു കിലോമീറ്റർ ബഫർ സോൺ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫർ .സോൺ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ബഹു. സുപ്രീംകോടതിയെ ധരിപ്പിക്കാൻ സമിതിയുടെ റിപ്പോർട്ട് ഉപയോഗപ്പെടുത്താൻ കഴിയും. സമിതിയിൽ മുഴുവൻ വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. കൃഷി, റവന്യൂ അടക്കം ജനജീവിതത്തെ പറ്റി പറയേണ്ടവർ സമിതിക്ക് വെളിയിൽ ഉപദേശകരായി, കാഴ്ചക്കാരായി മാറി. ആരാണ് തീരുമാനങ്ങൾ എടുക്കുന്നത് ? നടപ്പാക്കുന്നത് ? ഈ ചോദ്യമാണ് വീണ്ടും ഉയരുന്നത്. ഒരു വകുപ്പ് മാത്രമാണ് വനം വകുപ്പ് . പക്ഷേ ആര് എന്ത് തീരുമാനമെടുത്താലും കാര്യങ്ങൾ നടപടിയിലേക്ക് എത്തുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അവരുടെ പിണിയാളുകളുടെയും ഇംഗിതമാണ് നടപ്പാക്കേണ്ടി വരുന്നത് എന്ന ഗതികേടിലാണ് സംസ്ഥാനഭരണം. EFL, ESA , ESZ, വന്യജീവി ശല്യം, കൃഷി ഭൂമി പിടിച്ചെടുക്കൽ, റവന്യൂ ഭൂമി വനമാക്കൽ ഇതിലൊന്നും രാഷ്ട്രീയ തീരുമാനമോ ഭരണ തീരുമാനമോ ഇതേവരെ നടപ്പായിട്ടില്ല. ഏതെങ്കിലും സർക്കാർ, ജനാഭിപ്രായത്തെ മാനിച്ച് തീരുമാനമെടുത്താൽ ഉദ്യോഗസ്ഥരുടെ താൽപര്യം നടപ്പാക്കാൻ നിയോഗിച്ചിട്ടുള്ള പരിസ്ഥിതി സംഘടനകളെ കൊണ്ട് കേസ് കൊടുപ്പിച്ച് ജനപക്ഷ തീരുമാനം നടപ്പാക്കാതെ അട്ടിമറിക്കുകയും അനുകൂല രാഷ്ട്രീയ കാലാവസ്ഥ വരെ നീട്ടി കൊണ്ടുപോവുകയും ചെയ്യുന്ന തന്ത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പയറ്റുന്നത്. 9107 ചതുരശ്രകിലോമീറ്റർ പ്രദേശം ESA ആണെന്ന് വിജ്ഞാപനം. ഇത് വനമാണെന്നും വിജ്ഞാപനം. കേരളത്തിൽ ആകെ 9993.7 ചതുരശ്രകിലോമീറ്റർ ആണ് വനമെന്ന് കണക്ക്. എന്നാൽ ഈ 127 വില്ലേജിൽ 9107 ചതുരശ്രകിലോമീറ്റർ വനം ഇല്ല. ഇല്ലാത്ത വനം കർഷകന്റെ ഭൂമിയാണ്. ESA യുടെ കാര്യത്തിലും അട്ടിമറി നടത്തി വിദഗ്ധ സമിതിയുടെ കാര്യത്തിലും അതാണ് ഉണ്ടായിരിക്കുന്നത്. പുന പരിശോധന ഹർജി എന്നത് രാഷ്ട്രീയ- ഭരണതല തീരുമാനം ആയിരുന്നു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കും എന്ന സത്യമാണ് സർക്കാർ സ്വീകരിച്ചത്. പക്ഷേ ഹർജിയിൽ വന്നപ്പോൾ ജനവാസ കേന്ദ്രങ്ങളിലുള്ളവർ 01/01/1977 -ന് മുമ്പ് വനഭൂമി കയ്യേറി താമസിക്കുന്നവരും അലഞ്ഞു തിരിയുന്ന ആദിവാസികളും മാത്രമാണ് എന്നായി സത്യവാങ്മൂലം!! ESA യുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഉമ്മൻ കമ്മിറ്റിയെ വെച്ച് സംസ്ഥാനമാകെ തെളിവെടുപ്പ് നടത്തി 127 പരിസ്ഥിതി സംവേദക മേഖലകളിലെയും ജനവാസത്തെ ESA യിൽ നിന്ന് ഒഴിവാക്കാനും അതാത് വില്ലേജുകളിലെ വനഭൂമി മാത്രം ESA ആയി പ്രഖ്യാപിക്കാനും തീരുമാനമായി. ആ റിപ്പോർട്ട് കൊടുത്തപ്പോൾ 127 വില്ലേജുകളിലുമായി കേരളത്തിലെ മുഴുവൻ വനവും പെടുത്തി. വനം കഴിഞ്ഞാൽ പിന്നെ കൃഷിക്കാരില്ല എന്ന സ്ഥിതി കണക്കിൽ കൊണ്ടുവന്നു. മാത്രമല്ല റവന്യൂ വില്ലേജ് മുഴുവൻ ESA വില്ലേജ് ആക്കി വിജ്ഞാപനവും ഇറക്കി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ കഥ അതോടെ കഴിഞ്ഞു. 127 റവന്യൂ വില്ലേജും ESA വില്ലേജ് ആയി . അതിനകം മുഴുവൻ വനം ആണെന്ന് കണക്കും ഉണ്ടാക്കി. മന്ത്രിസഭയും നിയമസഭയും രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഉദ്യോഗസ്ഥ തന്ത്രത്തിന്റെ അടിയിലുമായി. ബഫർ സോൺ സംബന്ധിച്ച വിദഗ്ധ സമിതിയും ഒരു തട്ടിപ്പായി മാറിയിരിക്കുന്നു. Share അഭിപ്രായം എഴുതാം നീലഗിരി ബഫർസോണിലെ ഗതികേടിന്റെ ജീവിതപാഠങ്ങൾ കേരളത്തിലുള്ളവർ പഠിക്കണം നീലഗിരി ബഫർ സോണിലെ ജീവിതം കണ്ടറിഞ്ഞു; കേരളം അതേ ദുരിതപാതയിലേക്ക് പോകുന്നതു തടയണം ബഫർസോൺ പുനഃപരിശോധനാ ഹർജിയുടെ ഉള്ളടക്കം ജനവിരുദ്ധം അങ്ങനെയെങ്കില്‍ 10 കിലോമീറ്റര്‍ പ്രദേശത്തുള്ളവരുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്ന മന്ത്രിയെ എന്തു ചെയ്യണം!
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമായ ബുർകിന ഫാസോയിലുള്ള മോസി ഗോത്രത്തെ കേന്ദ്രീകരിച്ച് ഇദ്രിസ്സ വെദ്രവൊഗോ കഥയെഴുതി സംവിധാനവും നിർമാണവും കൈകാര്യം ചെയ്ത ചിത്രമാണ് യാബ മന്ത്രവാദിനിയെന്നു മുദ്രകുത്തപ്പെട്ട് ഊരുവിലക്ക് കാരണം ഗ്രാമത്തിന് വെളിയിൽ താമസിക്കുന്ന വൃദ്ധയാണ് സന. ഗ്രാമത്തിലെ പത്തുവയസ്സുകാരൻ ബില സനയുമായി ചങ്ങാത്തം കൂടുകയും അവരെ സ്നേഹത്തോടെ യാബ (മുത്തശ്ശി) എന്ന് വിളിക്കാനും തുടങ്ങുന്നു. ഗ്രാമവാസികളുടെ അന്ധവിശ്വാസങ്ങളും യാബയോടുള്ള അവരുടെ സമീപനവും ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വഴക്കുകൾക്കുമെല്ലാം കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ് ബില. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: African Chalachithra Safari, Drama, Family, Moore Tagged: Sreedhar Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ടോക്കിയോയിൽ ഇഷ്ടപ്പെട്ട ജോലി ചെയ്തിരുന്ന സമയത്താണ്, അകിനോരി കിമുരാ വിവാഹിതനാവുന്നതും കുടുംബത്തിന്റെ നിർബന്ധപ്രകാരം, തീരെ ഇഷ്ടമില്ലാത്ത ആപ്പിൾ കൃഷിയിലേക്ക് തിരിയേണ്ടി വന്നതും. പക്ഷേ സ്വന്തം ഭാര്യക്ക് കീടനാശിനി അലർജിയാണെന്ന് അറിയുന്ന അയാൾ പ്രകൃതി കൃഷിയിലൂടെ ആപ്പിളുകൾ കൃഷി ചെയ്തെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നു. എന്നാൽ അതത്ര എളുപ്പമല്ല എന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. ജൈവകൃഷിയിലൂടെ ആപ്പിളുകൾ വിളയിച്ചെടുക്കാനായി, അകിനോരി കിമുരാ എന്ന ജാപ്പനീസ് കർഷകൻ നടത്തുന്ന വർഷങ്ങൾ നീണ്ട ശ്രമങ്ങളുടേയും കഷ്ടപ്പാടിന്റേയും സംഭവബഹുലമായ കഥ പറയുന്ന സിനിമയാണ് മിറക്കിൾ ആപ്പിൾസ്. തുടർച്ചയായ പരാജയങ്ങൾ ഏറ്റിട്ടും തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്ന അയാൾക്ക് നേരിടേണ്ടി വന്നത്, മനസ്സു തളർത്തുന്ന വെല്ലുവിളികളും തിരിച്ചടികളുമായിരുന്നു. അവസാനം ഒരു വലിയ അത്ഭുതം അയാളെ കാത്തിരിപ്പുണ്ടായിരുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ അത്ഭുതവും ഉത്തരവും എന്നുമുള്ള മഹത്തായ സത്യം കാണിച്ചു തരുന്നുണ്ട് മിറക്കിൾ ആപ്പിൾസ് എന്ന ദൃശ്യഭംഗി നിറഞ്ഞ ഈ മനോഹര ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, Japanese Tagged: Ji Chang-wook Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ഇന്നത്തെ നമ്മുടെ വീഡിയോ ഒരു പീൽ ഓഫ് മാസ്ക് അല്ലെങ്കിൽ ഒരു സ്കിൻ വൈറ്റനിംഗ് മാസ്ക് ആണ്. അതിൽ നമ്മൾ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഇൻഗ്രീഡിയൻറ്സ് ആണ് കറ്റാർവാഴ. നമ്മൾ വീട്ടിൽ തന്നെ വെച്ച് വളർത്തിയ കറ്റാർവാഴ ആണ് ഇതിന് ഉപയോഗിക്കേണ്ടത്. കറ്റാർവാഴയുടെ പ്രത്യേകത എന്താണ് എന്ന് വച്ചാൽ ഇത് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും ഇതിന് അധികം മഴ ഒന്നും പറ്റില്ല. അതുപോലെ തന്നെ ഒരുപാട് വെയിലും പറ്റില്ല അതുകൊണ്ട് ഇത് കൃഷി ചെയ്യുമ്പോൾ മാനേജ് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാകും. എണ്ണയുടെ ആവശ്യത്തിന് ആണെങ്കിലും ഞാൻ പുറത്തുനിന്ന് ആണ് കറ്റാർവാഴ വാങ്ങുന്നത് അത് വാങ്ങിച്ചിട്ട് ബാക്കി വരുന്നത് ഇവിടെ കുഴിച്ചിടും. എന്നാൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നമ്മൾ വീട്ടിലുണ്ടാക്കുന്ന ജെൽ കുറച്ചു കൂടി ക്ലിയർ ആയിട്ട് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യ യൂസിൽ തന്നെ നല്ലതുപോലെ നിറം വയ്ക്കാൻ സഹായിക്കുന്ന ഒരു ഫേസ് മാസ്ക് ആണ് നമ്മൾ ഇന്ന് തയ്യാറാക്കുന്നത്. അതിന് ആദ്യം തന്നെ വേണ്ടത് മുട്ട ആണ് ഞാൻ ഇവിടെ വീട്ടിൽ ഉള്ള കോഴിമുട്ട ആണ് എടുത്തിട്ടുള്ളത്. അപ്പോൾ നിങ്ങൾക്ക് ഇതിനായി ഏത് മുട്ട വേണമെങ്കിലും എടുക്കാം കടയിലുള്ള മുട്ട വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ വീട്ടിലുള്ളത് ആയാലും കുഴപ്പമില്ല. അപ്പോൾ അതിൻറെ വെള്ള മാത്രമാണ് നമുക്ക് ആവശ്യമുള്ളത് ഒരു മുട്ടയുടെ വെള്ള മുഴുവനായി തന്നെ ഞാനിവിടെ എടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഇക്കഴിഞ്ഞ 50 വർഷം കൊണ്ട് നമ്മുടെ കാർഷികരീതികളിലും ഭക്ഷണകാര്യങ്ങളിലും വന്ന മാറ്റം ശ്രദ്ധേയമാണ്. പ്രധാനമായും നാലു വിളകളെ ആശ്രയിച്ചാണ് ഇന്നത്തെ നമ്മുടെ ഭക്ഷ്യസുരക്ഷ – നെല്ല്, ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ്. കണക്കുകൾ കാണിക്കുന്നത് നമുക്ക് ആവശ്യമുള്ളതിന്റെ രണ്ടിരട്ടിയെങ്കിലും ഭക്ഷണം ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2012-ൽ ഏകദേശം 230 ദശലക്ഷം ടൺ അരിയും ഗോതമ്പും ഇന്ത്യ ഉത്പാദിപ്പിച്ചു. എന്നാൽ 300 ദശലക്ഷം ആളുകൾ ഇന്ത്യയിൽ പട്ടിണി കിടക്കുകയും ചെയ്യുന്നു. നമുക്കാവശ്യമുള്ള ഭക്ഷ്യ എണ്ണയുടെയും പയറിന്റെയും ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നു. അടുത്ത കാലത്തായി സംസ്ക്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയും അധികരിച്ചിട്ടുണ്ട്. ഇന്ത്യ സ്വതന്ത്രയായ കാലം മുതൽ ഭരണാധികാരികൾ ശ്രദ്ധ വച്ചിരുന്നൊരു കാര്യം ഭക്ഷ്യസുരക്ഷയെ പറ്റിയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. ‘ഭക്ഷണം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടായിരിക്കുക അസാദ്ധ്യം!’. അദ്ദേഹം ഭക്ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ചായിരുന്നു സ്വപ്നം കണ്ടിരുന്നത്. ഇന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യ യഥാർത്ഥത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിച്ചുവോ? ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ എവിടെ എത്തിനിൽക്കുന്നു? പട്ടിണിയുടെ മാനദണ്ഡം(Hunger Index) വച്ചു നോക്കുമ്പോൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ വളരെ മോശപ്പെട്ട നിലയിലാണിന്ന്. ഉത്പാദനവർദ്ധനവ് ഏറെ വിവാദം സൃഷ്ടിച്ച ഹരിതവിപ്ലവം അതിന്റെ യഥാർത്ഥ രൂപത്തിൽ നടപ്പിലാക്കിയത് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. അവിടെ തനതായുണ്ടായിരുന്ന വിളകളും കാർഷികരീതികളും പൂർണ്ണമായും മാറ്റിയാണ് ഇൗ പ്രദേശങ്ങൾ അരിയും, ഗോതമ്പും മാത്രം കൃഷി ചെയ്യുന്ന, രാജ്യത്തിന് ഭക്ഷണം നല്കുന്ന സ്ഥലങ്ങളായി മാറിയത്. പുരോഗതിയുടെ ചിഹ്നമായി അക്കാലത്ത് പരസ്യങ്ങളിൽ വന്നിരുന്നത് ട്രാക്ടറോടിക്കുന്ന പഞ്ചാബിലെ കർഷകരുടെ മുഖങ്ങളാണ്. ഇന്ന് ഇൗ പ്രദേശങ്ങൾ നിലനിൽപ്പിനായി കഠിനശ്രമം നടത്തുകയാണ്. രാസവളങ്ങളുടേയും, രാസകീടനാശിനികളുടെയും അവശിഷ്ടത്താൽ ഇൗ പ്രദേശങ്ങൾ മുഴുവനും ജീവിയ്ക്കാൻ പറ്റാത്ത സ്ഥലങ്ങളായി മാറിയിരിക്കുന്നു. ഭൂഗർഭജലം ഉൗറ്റിയെടുത്തുള്ള കൃഷി ജലക്ഷാമത്തിനും ഇടയാക്കിയിരിക്കുന്നു. മണ്ണിന്റെ സ്വഭാവം മാറി ഇതൊക്കെ സംഭവിക്കുമ്പോൾ ഭക്ഷണമുത്പാദിപ്പിച്ച പഞ്ചാബിലെ ഒരു കർഷകന്റെ ശരാശരി മാസവരുമാനം വെറും 3000 രൂപ മാത്രമാണ്. ഹരിയാനയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മാഫിയ തമ്പടിച്ചിരിക്കുകയാണ്. കൃഷിഭൂമിയുടെ മൂന്നിലൊന്ന് റിയൽ എസ്റ്റേറ്റിനായി മാറ്റപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശിലെ 23,000 ഗ്രാമങ്ങൾ ഹൈവേ വികസനത്തിനായി സർക്കാർ കുടിയൊഴിപ്പിക്കുകയാണ്. ഇന്ത്യയിലെ പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടുമോ അതോ കുറയുമോ? പാർലമെന്റിൽ ചർച്ച ചെയ്യുന്ന ഭക്ഷ്യസുരക്ഷാ ബിൽ പ്രകാരം ഇന്ത്യയിലെ 70 ശതമാനത്തോളം ആളുകൾക്ക് 2 രൂപയ്ക്കും 3 രൂപയ്ക്കുമെല്ലാം അരിയും ഗോതമ്പും നൽകുമെന്ന് സർക്കാർ പറയുന്നു. ഇത് എങ്ങനെ നടപ്പാക്കും? എവിടെ, ആര് ഇതുണ്ടാക്കും? അതോ ഇന്ത്യ വീണ്ടും അരിയും ഗോതമ്പും ഇറക്കുമതിചെയ്യേണ്ട അവസ്ഥയിലെത്തുമോ? ഇതിനൊരു മറുപടിയെന്നോണം ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷൻ ഒരു പുതിയ പദ്ധതി മുൻപോട്ട് വച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഒരു രണ്ടാം ഹരിതവിപ്ലവം ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ചിരിക്കുന്നു. (ബീഹാറിൽ നിന്ന് കേരളത്തിന് അരി തരാമെന്ന് പ്ലാനിംഗ് കമ്മീഷൻ വൈസ് ചെയർമാൻ പറഞ്ഞത് ഒാർക്കുമല്ലോ). കാലം മാറിയതുകൊണ്ടും ജനങ്ങളുടെ അറിവു വർദ്ധിച്ചതുകൊണ്ടും ഇപ്പോൾ തന്നെ പലരും ഇൗ പദ്ധതിയെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇൗ പദ്ധതിയുടെ നിലനിൽപിന്റെ സാദ്ധ്യതകളെ പറ്റിയും കർഷകനുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇൗ സംസ്ഥാനങ്ങൾ തന്നെ ആശങ്കയിലാണ്. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഭക്ഷ്യസുരക്ഷയെപ്പറ്റി ചിന്തിക്കുമ്പോൾ ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെടുത്തി ചിന്തിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് കേരളം. ഇന്ന് കേരളം നേരിടുന്ന ഭക്ഷ്യപ്രതിസന്ധി അത്ര പെട്ടെന്നുണ്ടായതല്ല. ഭൂവിനിയോഗത്തിലും ഉത്പാദനത്തിലും വന്ന പിഴവാണ് നമ്മുടെ പട്ടിണിക്കു കാരണം. ഇതു പറയുമ്പോൾ കേരളത്തിൽ ഒരുകാലത്തും ഭക്ഷ്യ സ്വയംപര്യാപ്തത ഉണ്ടായിരുന്നില്ല എന്നു പറയുന്നവരുണ്ട്. എന്നാൽ യാഥാർത്ഥ്യം എന്താണ്? കേരളത്തിൽ ഗോതമ്പുത്പാദിപ്പിച്ചിരുന്നില്ല. നെല്ലുത്പാദനം ഇൗ പ്രദേശത്തിനു മതിയായിരുന്നില്ല. അതിനാൽ നാഞ്ചിനാടിനെയും മറ്റു പ്രദേശങ്ങളെയും നമ്മൾ ആശ്രയിച്ചിരുന്നു. എന്നാൽ ഭക്ഷണമെന്നാൽ അരിയാണെന്ന സമവാക്യം രൂപീകരിക്കുന്നതിനു മുൻപ് എന്തുമാത്രം ഭക്ഷണം കേരളം ഉത്പാദിപ്പിച്ചിരുന്നു? ചക്കയും കപ്പയും മറ്റു കിഴങ്ങുകളും വിവിധ ഇലക്കറികളും എല്ലാം തന്നിരുന്ന ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഒാർമ്മ പോലും, നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് നഷ്ടമാവുകയാണ്. ഭക്ഷണമെന്നത് ഒരു പൊതു ഒാർമ്മയുടെ ഭാഗമാണ്. ഒാരോ ഭക്ഷണത്തിന്റെയും ഉത്പാദനരീതികളും മണവും രുചിയുമെല്ലാം ഒരു വ്യക്തിയുടെ മനസ്സിൽ മാത്രമല്ല ഉള്ളത്. ഒരു പ്രദേശത്തിന്റെ, സമൂഹത്തിന്റെ മനസ്സുകളിൽ നിലനിൽക്കുന്ന ഒന്നാണ് ഭക്ഷണബോധം. അത് ചുറ്റുപാടുമുള്ള പ്രകൃതിയുമായും കാലാവസ്ഥയുമായും സംസ്കാരങ്ങളുമായൊക്കെ ബന്ധപ്പെട്ടുനിൽക്കുന്ന ഒരു കാര്യം കൂടിയാണ്. അതിന്റെ തുടർച്ച അതിനാൽ ഭക്ഷ്യസുരക്ഷക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ചും കാലാവസ്ഥാമാറ്റത്തിന്റെയും കാർഷിക വ്യവസായവൽക്കരണത്തിന്റെയും ഇൗ കാലഘട്ടത്തിൽ. കേരളത്തിൽ ഭൂരിഭാഗം സ്ഥലത്തും ഇൗ തുടർച്ച നഷ്ടപ്പെട്ടിരിക്കുന്നു. നമുക്ക് നഷ്ടപ്പെട്ട യഥാർത്ഥ അരിയുടെ രുചി, കപ്പയുടെ രുചി, ചക്കയും മാങ്ങയും തരുന്ന സുരക്ഷയുടെയും ആനന്ദത്തിന്റെയും രുചി ഇവയെല്ലാം തന്നെ ഭക്ഷ്യസുരക്ഷയുടെ വ്യത്യസ്ത തലങ്ങളാണ്. എന്നാൽ പുതിയ ഭക്ഷ്യസുരക്ഷാ ബില്ലും ഉത്പാദനത്തെക്കുറിച്ചോ കർഷകനെക്കുറിച്ചോ ഒന്നും പറയുന്നില്ല. ഒരു ഉപഭോക്തൃസംസ്ഥാനമെന്ന നിലയിൽ ഇൗ ബിൽ കേരളത്തിന് അതിപ്രധാനമാണ്. ഇല്ലെങ്കിൽ വീണ്ടും കേരളം വഴുതിവീഴുക ഭക്ഷണം ഇറക്കുമതി ചെയ്യേണ്ടുന്ന/ഇരക്കേണ്ടുന്ന ഒരു അവസ്ഥയിലേക്കാണ്. മാറ്റത്തിന്റെ വഴി കേരളത്തിലെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാർഷികമേഖലയെ പുഷ്ടിപ്പെടുത്താൻ ഒരു വഴിയേയുള്ളൂ, അത് ജൈവകൃഷിയുടെ വഴിയാണ്. മൂന്നു കാരണങ്ങളാണ് ഇതിനടിസ്ഥാനം. ഒന്ന് – ജൈവകൃഷിയിലൂടെ പ്രകൃതിസുരക്ഷ ഉറപ്പാക്കാൻ കഴിയുന്നു. രണ്ട് – കർഷകന്റെ അന്തസ്സ് കൂടുന്നു. മൂന്ന് – കൃഷി സാമ്പത്തികമായി നന്നാകുന്നു. ഇത് വിശദമാക്കാം. കേരളത്തിലെ ജൈവ കർഷകരെ മാറ്റി നിറുത്തിയാൽ മറ്റു കർഷകരെല്ലാം തന്നെ വിത്തും വളവും കീടനാശിനികളും മാർക്കറ്റിൽ നിന്നു വാങ്ങി കൃഷി ചെയ്യുന്നവരാണ്. സാമ്പത്തികമൂല്യമുള്ള ഒന്നോ രണ്ടോ വിളകൾ മാത്രം കൃഷി ചെയ്യുന്നവരുമാണ്. തുടർച്ചയായ വളപ്രയോഗവും രാസകീടനാശിനികളുടെ ഉപയോഗവും മൂലം മണ്ണും, കൃഷിക്കാധാരമായ ജൈവവൈവിധ്യവും ഏറെക്കുറെ നശിച്ചു കഴിഞ്ഞു. വെള്ളവും മണ്ണും ഇതുകാരണം മലിനമായതായി പഠനങ്ങൾ തന്നെ പറയുന്നു. മണ്ണിന്റെ ഉത്പാദനക്ഷമത കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതുമൂലം കർഷകന് സാമ്പത്തികമായി നഷ്ടമുണ്ടാകുന്നു. ആധുനിക കൃഷി ചെയ്യുന്ന കർഷകർ വല്ലാത്തൊരു അടിമത്തത്തിലേക്കാണ് വീണിരിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും പരാശ്രയരായിത്തീർന്നിരിക്കുന്ന ഇവരുടെ നില ദയനീയമാണ്. സർക്കാരിന്റെ സബ്സിഡിയില്ലെങ്കിലോ മാർക്കറ്റ് കനിഞ്ഞില്ലെങ്കിലോ ഇവർക്ക് നിലനിൽപ്പില്ല. ഇത് അവരുടെ അഭിമാനത്തെത്തന്നെ ചോദ്യം ചെയ്യുന്ന കാര്യമാണ്. അന്തസ്സില്ലാത്ത, വരുമാനമില്ലാത്ത പ്രവർത്തി ചെയ്യാൻ ആർക്കാണ് താൽപര്യമുണ്ടാവുക? എന്നാൽ ജൈവകൃഷിയിലേക്ക് തിരിയുന്ന കർഷകർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും താൽപര്യവും കൂടുതലാളുകളെ ഇൗ മേഖലയിലേക്ക് ആകർഷിക്കുന്നതായി കാണാൻ സാധിക്കും. ഒരുപാട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജൈവകൃഷിയിലേക്കെത്തുന്നത് അവരുടെ ഉള്ളിലുള്ള ന•യുടെ മാത്രമല്ല അഭിമാനത്തിന്റെ തുടിപ്പു കൊണ്ടുകൂടിയാണ്. മൂന്നാമതായി, ഇന്നത്തെ വളർന്നു കൊണ്ടിരിക്കുന്ന ജൈവമാർക്കറ്റ്, കർഷകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. അദ്ധ്വാനിക്കാൻ തയ്യാറായ ഒരു ജൈവകർഷകന്റെ അടുത്തേക്ക് ഉപഭോക്താക്കളോ, ചെറുകിട ജൈവസംരഭകരോ എത്തിക്കൊണ്ടിരിക്കുകയാണ്. നല്ല വില നൽകി ഇവരുടെ കാർഷികോത്പന്നങ്ങൾ വാങ്ങാൻ ഒരു വിഭാഗം ഉപഭോക്താക്കൾ തയ്യാറാകുന്നുണ്ട്. ഇത് ജൈവകർഷകർക്ക് സാമ്പത്തികഭദ്രതയും ഉറപ്പാക്കും. കേരളത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ പരന്നു കിടക്കുന്ന ഒാരോ ചെറിയ ടൗണിലും ഒാരോ ജൈവ ചന്ത ആരംഭിക്കാവുന്നതേയുള്ളൂ. ചുറ്റുപാടുമുള്ള കർഷകരെ സഹായിക്കാൻ ഏറ്റവും നല്ല വഴി ഇതാണ്. ഇൗ കാലഘട്ടത്തിന് അനുയോജ്യമായ വഴിയും ഇതാണ്. ലോകത്ത് പൊതുവിൽ നടക്കുന്നൊരു ചർച്ച, എങ്ങനെ ഭക്ഷണത്തിന്റെ സഞ്ചാരം കുറയ്ക്കാം എന്നാണ്. പ്രാദേശിക ഉത്പാദനവും പ്രാദേശിക മാർക്കറ്റുകളും ശക്തിപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിന്റെ സാഹചര്യങ്ങൾ ഇൗയൊരു മാറ്റത്തിന് വളരെ അനുകൂലമാണ്. ഉയർന്ന സാക്ഷരത, കീടനാശിനികളെക്കുറിച്ചുള്ള അവബോധം, ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ, ഭക്ഷ്യോത്പാദനത്തിന്റെ കുറവ് ഇവയെല്ലാം തന്നെ ഇൗ സുപ്രധാന മാറ്റത്തിന് സഹായകരമാണ്. ഭക്ഷ്യപരമാധികാരത്തിലേക്ക് കേരളത്തിന് ഭക്ഷ്യസുരക്ഷയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാം. നമ്മുടെ മാർക്കറ്റുകൾ മുഴുവൻ ഭക്ഷണസാധനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതു കാണുമ്പോൾ ഭക്ഷ്യക്ഷാമം എന്ന സംഗതി ഒരു ചരിത്രമായി മാറിയെന്നും തോന്നാം. എന്നാൽ എത്രപേർക്ക് ഇൗ പൊതു മാർക്കറ്റിൽ നിന്ന് അവനവന്റെ കുടുംബത്തിന് ആവശ്യമുള്ളത്ര ഭക്ഷണസാധനങ്ങൾ വാങ്ങാൻ സാധിക്കുന്നുണ്ടെന്ന് ചോദിച്ചാൽ അതിന് പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയില്ല. പ്രത്യേകിച്ചും 2008-നു ശേഷം ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ. വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരവും പ്രശ്നമാണ്. മാരകകീടനാശിനികളുടെ അവശിഷ്ടം തൊട്ട് പല കലർപ്പുകളാലും മാർക്കറ്റിൽ കിട്ടുന്ന ഭക്ഷണസാധനങ്ങൾ മുഴുവനും തന്നെ നമ്മുടെ ആരോഗ്യത്തെ തകരാറിലാക്കുന്നവയാണ്. സർക്കാർ സബ്സിഡിയോടെ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നാണെങ്കിൽപ്പോലും ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കഴിയാത്തവരുണ്ട്. റേഷൻ കടകളിലും ഏറെ അനശ്ചിതത്വം നിലനിൽക്കുന്നു. പരിമിതമായ സാധനങ്ങളേ ഇവിടെ നിന്ന് ലഭിക്കുകയുള്ളൂ. ഇതെല്ലാം കാണിക്കുന്നത് കേരളത്തിന് യഥാർത്ഥ ഭക്ഷ്യ സുരക്ഷയില്ല എന്നു തന്നെയാണ്. ആവശ്യമുള്ളതിന്റെ 10-15 ശതമാനം മാത്രം ഉത്പാദിപ്പിക്കുന്ന ഒരു സംസ്ഥാനത്തിന് തെരഞ്ഞെടുക്കാനുള്ള അവസരം കുറവായിരിക്കും. അടുത്ത കാലത്ത് നടന്നൊരു പഠനം കാണിച്ചത് തമിഴ്നാട്ടിൽ നിന്നു വരുന്ന പച്ചക്കറികളിൽ കേരളത്തിൽ ഉണ്ടാക്കുന്ന പച്ചക്കറികളേക്കാൾ വളരെ കൂടുതൽ കീടനാശിനി അവശിഷ്ടം ഉണ്ട് എന്നാണ്. ഇത് തെളിയിക്കുന്നത് നമ്മുടെ തൊട്ടടുത്ത് വിളയുന്ന ഭക്ഷ്യവിഭവങ്ങളെ മാത്രമേ നമുക്ക് വിശ്വസിക്കാൻ കഴിയൂ എന്നാണ്. ഇതിലൂടെ മാത്രമേ ഭക്ഷ്യപരമാധികാരം നമുക്ക് ഉറപ്പാക്കാനാകൂ. ഇതുണ്ടെങ്കിൽ മാത്രമേ യഥാർത്ഥ ഭക്ഷ്യസുരക്ഷ ഒരു പ്രദേശത്തിനു ലഭിക്കൂ. എന്നാൽ കൃഷി ചെയ്യാനും നില നിൽക്കാനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയാൽ മാത്രമേ ഇൗ അവസ്ഥ സംജാതമാകൂ. ഇത് ഒരുക്കുന്നതിൽ സർക്കാരിനു മാത്രമല്ല സംഘടനകൾക്കും, വിദേശമലയാളികൾക്കും, സ്ഥാപനങ്ങൾക്കുമെല്ലാം വലിയ ഉത്തരവാദിത്ത്വമുണ്ട്. യഥാർത്ഥ ഭക്ഷ്യസുരക്ഷ ലഭിക്കണമെങ്കിൽ നമുക്കു വേണ്ട ഭക്ഷണം അതാതു കാലത്ത് ഉത്പാദിപ്പിക്കാൻ കഴിയണം. കേരളം പോലെ ഇത്ര മഴയും സൂര്യപ്രകാശവും ജൈവവൈവിധ്യവും ഉള്ള ഒരു പ്രദേശത്തിന് ഇത് സാധിച്ചെടുക്കാവുന്നതേയുളളൂ. പുതിയ പഠനങ്ങൾ പറയുന്നത് ചെറുകിട കൃഷിയിടങ്ങളാണ് കൂടുതൽ ഉത്പാദനക്ഷമം എന്നാണ്. അഞ്ചു സെന്റിൽ നിന്ന് നാലു പേരടങ്ങുന്ന കുടുംബത്തിനു വേണ്ട പച്ചക്കറി വർഷം മുഴുവൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് തിരുവനന്തപുരം ജില്ലയിലെ ഒരു കർഷകൻ കാണിച്ചു തന്നത് ഒാർത്തു പോകുകയാണ്. എന്തുകൊണ്ട് ജൈവകൃഷി? 1978-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ പേര് ‘എണ്ണ തിന്നുന്നു’ എന്നായിരുന്നു. 1973-ൽ ലോകത്തുണ്ടായ എണ്ണ പ്രതിസന്ധിയെ തുടർന്ന് നടന്ന പഠനമാണ് ഇൗ പുസ്തകത്തിന് ആധാരമായത്. നമ്മുടെ ആഹാരവ്യവസ്ഥ എത്രമാത്രം പെട്രോളിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ് ഇതിൽ പ്രതിപാദിച്ചിരുന്നത്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ. 2,000 ആയപ്പോഴേക്കും ഇൗ ആശ്രിതത്വം ലോകത്ത് മുഴുവനുമായി. 1978-ൽ നിന്ന് നമ്മൾ ഒരു പാഠവും ഉൾക്കൊണ്ടില്ല എന്നർത്ഥം. ഇന്ന് ലോകത്തുള്ള ആഹാരവ്യവസ്ഥ (തീരെ അവികസിത പ്രദേശങ്ങളൊഴികെ) പൂർണ്ണമായും പെട്രോളിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. തീർത്തും പുനർനിർമ്മിക്കാൻ കഴിയാത്ത ഒരു വിഭവത്തെ ആശ്രയിച്ച് എഴുനൂറു കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ക്രമീകരിച്ചിരിക്കുന്നതിനെ കുറിച്ച് ഒന്നാലോചിച്ച് നോക്കുക. ഇതിന് മറ്റൊരുവശം കൂടിയുണ്ട്. ഇന്നു നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനമാണ്. ഭൂമിയുടെ ചൂട് കൂടുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഏറെക്കുറെ എല്ലാവർക്കുമറിയാം. എന്നാൽ ഇതിലേറ്റവും പ്രധാനം കാലാവസ്ഥാ മാറ്റത്തിൽ കൃഷിയുടെ പങ്ക് എന്തെന്ന് അറിയുകയാണ്. ഇന്ന് കൃഷിയിലെ പ്രധാന ഘടകങ്ങളായ രാസവള-കീടനാശിനി നിർമ്മാണം പെട്രോളിനെയും പ്രകൃതിവാതകത്തെയും ആശ്രയിച്ചിരിക്കുന്നു. അതുപോലെ ജലസേചനം, നടീൽ, കൊയ്ത്ത്, ഭക്ഷ്യസംസ്ക്കരണം, വിതരണം, പാക്കേജിംഗ് ഇവക്കെല്ലാം തന്നെ പെട്രോൾ കൂടിയേ തീരൂ എന്ന അവസ്ഥയാണ്. ഇത്തരത്തിൽ പെട്രോളിയം ധാരാളമായി ഉപയോഗിക്കുന്ന ഇന്നത്തെ കൃഷി സ്വാഭാവികമായും ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഏകദേശം 25 ശതമാനത്തോളം ഹരിതഗൃഹവാതകങ്ങൾ കൃഷിയിൽ നിന്നു പുറത്തു വരുന്നു എന്നാണ് കണക്ക്. മറുവശത്ത് ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കൃഷിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുകയും ചെയ്യുന്നു. പരിസ്ഥിതിനാശം, ജലദൗർലഭ്യം, വെളളപ്പൊക്കം, മണ്ണൊലിപ്പ്, കീട-രോഗാക്രമണം തുടങ്ങിയ പ്രശ്നങ്ങൾ നമ്മുടെ ഭക്ഷ്യരക്ഷയ്ക്കിന്നൊരു ഭീഷണിയാണ്. പാരിസ്ഥിതിക തകർച്ചയും പെട്രോളിന്റെ ലഭ്യതക്കുറവും ഒത്തു ചേർന്ന് ഭാവിയിൽ ഒരു വലിയ ഭക്ഷ്യപ്രതിസന്ധി തന്നെ സംജാതമായേക്കാം. ഇതിനൊരു പരിഹാരം ജൈവകൃഷി മാത്രമാണ്. പുനരുജ്ജീവന ശേഷിയുള്ള വിഭവങ്ങളിന്മേലുള്ള ആശ്രിതത്വമാണ്. വിത്തിൻമേലുള്ള പരമാധികാരം ഒരു പ്രദേശത്തിന്റെ കൃഷി അടിമുടി മാറ്റപ്പെടുമ്പോൾ വിത്തുകൾക്കും നാശമുണ്ടാകുന്നു. കർഷകരുടെ കൈകളിലൂടെ, തലമുറകളിലൂടെ സംരക്ഷിക്കപ്പെട്ടു വന്ന വിത്തിന്റെ നാശം ഒരു ദേശത്തിന്റെ നിലനിൽപ്പു തന്നെ അപകടത്തിലാക്കിയേക്കാം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ നടക്കുന്ന കർഷക ആത്മഹത്യകൾ പരിശോധിച്ചാൽ വിത്തിന്മേൽ കർഷകന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഒരു ചിത്രം കാണാൻ കഴിയും. വിത്തുകൾ കയ്യിലുള്ള കർഷകൻ നിരാശയിലേക്ക് വീഴാറില്ലെന്ന് ചരിത്രം പറയുന്നു. ഇതു പറയുമ്പോൾ കേരളത്തിന്റെ അവസ്ഥ, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ വിത്തുകളെ സംബന്ധിച്ചിടത്തോളം വളരെ ദയനീയമാണെന്ന് കൂടി പറയേണ്ടി വരും. ഹരിതവിപ്ലവം ഉണ്ടാക്കിയ പാരിസ്ഥിതിക ദുരന്തത്തിൽ ഏറ്റവും പ്രധാനം വിത്തുകളുടെ നാശമാണ്. ഒരു ലക്ഷത്തോളമുണ്ടായിരുന്ന നാടൻ നെൽവിത്തുകൾ ഇന്ന് നാമമാത്രമായി ചുരുങ്ങിയത് കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽതന്നെ മൂവായിരത്തിലധികമുണ്ടായിരുന്ന നെൽവിത്തുകളിൽ ഇന്ന് കണ്ടെത്താൻ കഴിയുന്നത് കഷ്ടിച്ച് നൂറോളം എണ്ണമാണ്. ഇത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഏഷ്യയിൽ തന്നെയും കാർഷികവൈവിധ്യത്തിനേൽപ്പിച്ച ആഘാതം പഠനവിഷമാക്കേണ്ടതാണ്. ഇൗ നാശം കൃഷിയുടെ മാത്രമല്ല കർഷകന്റെയും നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു. ആഗോളവൽക്കരണകാലത്ത് വിത്തുകളുടെ നാശത്തിന്റെ വേഗതയും വർദ്ധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സംഭവിച്ചതിനേക്കാൾ കഠിനമാണ് ആധുനിക കാലത്തെ നാശത്തിന്റെ രീതികൾ. കാർഷിക-രാസവ്യവസായികളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ഒരു ഉദാഹരണം മാത്രം പറയാം. പരുത്തി കർഷകർ എല്ലാക്കാലത്തും അധികാരവടംവലിയിൽ കഷ്ടപ്പെട്ടിട്ടുള്ളവരാണ്. ഇന്ത്യയിലെ പരുത്തി കർഷകരുടെ കയ്യിൽ ഒരു കാലത്ത് അയ്യായിരത്തിലധികം പരുത്തി വിത്തിനിങ്ങളുണ്ടായിരുന്നു. തൊണ്ണൂറുകളിൽ ഹൈബ്രിഡ് വിത്തുകളുടെ വരവോടെ ഇവ അപ്രത്യക്ഷമാകാൻ തുടങ്ങി. 1998 മുതൽ അനധികൃതമായും 2002 മുതൽ സർക്കാരിന്റെ അനുമതിയോടെയും ജനിതകമാറ്റം വരുത്തിയ ബി.ടി പരുത്തിക്കൃഷി വ്യാപിപ്പിക്കാൻ അമേരിക്കൻ കമ്പനിയായ മൊൺസാന്റോയും ഇന്ത്യൻ കമ്പനിയായ മഹികോയും ഒത്തു ചേർന്ന് ശ്രമമാരംഭിച്ചു. വെറും പത്ത് വർഷം കൊണ്ട് പരുത്തിക്കർഷകന്റെ വിത്തിന്മേലുള്ള പരമാധികാരം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ന് കർഷകന് കൃഷി ചെയ്യണമെങ്കിൽ പരുത്തി വിത്തിനായി മൊൺസാന്റോ-മഹികോ കമ്പനികളെ ആശ്രയിച്ചേ പറ്റൂ. സർക്കാരിനെ സ്വാധീനിച്ച് മറ്റു പരുത്തി വിത്തുകളെല്ലാം മാർക്കറ്റിൽ നിന്നും നമ്മുടെ കാർഷികഗവേഷണ സ്ഥാപനങ്ങളിൽ നിന്നും തുടച്ചു നീക്കാൻ മൊൺസാന്റോക്ക് കഴിഞ്ഞു. ഇന്ന് ആന്ധ്ര, മഹാരാഷ്ട്ര സർക്കാരുകൾ തന്നെ ഇൗ അവസ്ഥയിൽ വേവലാതി പൂണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് പോലും കർഷകനു വേണ്ട വിത്ത് കൊടുക്കാൻ കഴിയുന്നില്ല. ഇൗ ദുരവസ്ഥയിലേക്ക് മറ്റു പ്രധാന വിളകളെയും കർഷകനെയും എത്തിക്കാനുള്ള ശ്രമങ്ങൾ വിവിധ വൻകിട വിത്തു കമ്പനികൾ ആരംഭിച്ചു കഴിഞ്ഞു. നെൽവിത്തുകളുടെ സംരക്ഷണം ഇന്ത്യയുടെ നെൽവിത്തുകളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചത് ഡോ. റിച്ചാറിയ എന്ന ശാസ്ത്രജ്ഞനാണ്. ഇന്ത്യയിലെ നെല്ലറയായ ഛത്തീസ്‌ഗഡ് ഒറീസ്സാ പ്രദേശത്തായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പത്തൊൻപതിനായിരത്തോളം നെൽവിത്തുകളാണ് ഇൗ പ്രദേശത്തു നിന്നു മാത്രം അദ്ദേഹം ശേഖരിച്ചത് . ഒടുവിലത് റായ്‌പൂരിലെ കാർഷിക സർവകലാശാലയിലെത്തി. പത്തു വർഷം മുൻപ് ഇൗ വിത്തുകളുടെമേൽ അവകാശം സ്ഥാപിക്കാനായി സ്വിറ്റ്സർലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൻജന്റ എന്ന കമ്പനി സമ്മർദ്ദം ചെലുത്താൻ തുടങ്ങി. രസകരമായിരുന്നു ഇവരുടെ വാദം. നെല്ലിലെ ജീനുകളെക്കുറിച്ച് (പാരമ്പര്യസ്വഭാവം കാത്തു സൂക്ഷിക്കുന്ന കണങ്ങൾ) അവർ ഗവേഷണം നടത്തിയെന്നും അവയെ തിരിച്ചറിയുകയും ചെയ്തുവെന്നും അതിനാൽ നെല്ലിന്റെമേൽ അവർക്കാണ് അവകാശം എന്നുമായിരുന്നു വാദം. കൂടാതെ ഇതിനകം ജനിതക പരിവർത്തന പ്രക്രിയയിലൂടെ അവർ പുതിയ നെൽവിത്തുകൾ ഉണ്ടാക്കാനുള്ള ഗവേഷണം തുടങ്ങുകയും ചെയ്തിരുന്നു. സുവർണ്ണനെല്ല് അഥവാ ഗോൾഡൻ റൈസ് എന്ന പേരിൽ ഒരു ജി.എം. (ജനറ്റിക്കലി മോഡിഫൈഡ് അഥവാ ജനിതകമാറ്റം വരുത്തിയ) വിത്ത് ഏഷ്യയിലെ കൃഷിയിടങ്ങളിൽ ഇറക്കാനായി കഴിഞ്ഞ പത്തു വർഷങ്ങളായി അവർ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇക്കാലത്ത് കച്ചവടത്തിന്റെ വഴികൾ വ്യത്യസ്തമാണ്. ധാർമ്മികതയുടെ യാതൊരു അടയാളവും ബാക്കിവക്കാത്ത വൻകിട കച്ചവടക്കമ്പനികൾ സർക്കാരുകളുടെ നയങ്ങളെ തിരുത്തിക്കൊണ്ടാണ് മുന്നേറുന്നത്. ഉത്പന്നത്തിന്റെ ഗുണത്തിലൂടെ മാർക്കറ്റ് പിടിച്ചടക്കുന്ന പഴയ തന്ത്രങ്ങൾ മാറിക്കഴിഞ്ഞു. 2004-ൽ ലോകഭക്ഷ്യസംഘടനയെത്തന്നെ കൂട്ടുപിടിച്ച് സിൻജന്റ എന്ന ബഹുരാഷ്ട്ര കമ്പനി രണ്ടാം അന്താരാഷ്ട്ര നെൽവർഷം ആഘോഷിച്ചു. ഗോൾഡൻ നെല്ലിനെക്കുറിച്ചു പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഏഷ്യയിലെ കർഷകർ ഇൗ പരിപാടിയിൽ ക്ഷണിതാക്കൾ പോലുമായിരുന്നില്ല. ഇതിനെതിരെ ഏഷ്യയിലെ കർഷകർ ശക്തമായി തന്നെ പ്രതികരിച്ചു. ഫിലിപ്പീൻസിലെയും ബംഗ്ലാദേശിലെയും ഇന്ത്യയിലെയും തായ്ലന്റിലെയും കർഷകരും വിവിധ സംഘടനകളും ചേർന്ന് നെല്ല് തങ്ങളുടെ ജീവനാണെന്നും അത് ഏഷ്യയുടെ പൈതൃകമാണെന്നും പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഒരു ശില്പശാല സംഘടിപ്പിക്കാൻ തണൽ മുൻകയ്യെടുക്കുകയും ഒരുപാടാളുകൾ അതുമായി സഹകരിക്കുകയും ചെയ്തു. കൊച്ചിയിലെ കുമ്പളങ്ങിയിൽ വച്ചായിരുന്നു ഇൗ ശില്പശാല നടന്നത്. പത്തോളം സംസ്ഥാനങ്ങളിൽ നിന്നായി കർഷകരും വിത്ത് സംരക്ഷകരും വിദഗ്ധരും പങ്കെടുത്ത ഇൗ ശില്പശാല ഇന്ത്യയിലെ പാരമ്പര്യവിത്തിനങ്ങൾ സംരക്ഷിക്കുമെന്നും നെൽകൃഷി പ്രകൃതിസൗഹൃദപരമാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പിരിഞ്ഞത്. ‘നമ്മുടെ നെൽകൃഷി നമുക്കു തന്നെ സംരക്ഷിക്കാം’ എന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നാരംഭിച്ച സേവ് അവർ റൈസ് ക്യാംപെയ്ൻ ഇന്ന് അഞ്ചോളം സംസ്ഥാനങ്ങളിൽ ശക്തമാണ്. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം എണ്ണൂറോളം നെൽവിത്തുകൾ സംരക്ഷിക്കപ്പെട്ടു വരുന്നു. ഇതുപോലെ ദേശീയതലത്തിൽ മറ്റൊരു കൂട്ടായ്മയും രൂപപ്പെട്ടു വന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ പേരിൽ നെല്ലും ഗോതമ്പും പ്രോത്സാഹിപ്പിക്കപ്പെട്ടപ്പോൾ പുറംതള്ളപ്പെട്ട ചെറുധാന്യങ്ങളെ സംരക്ഷിക്കാനായി വളർന്നുവന്ന ഇൗ കൂട്ടായ്മ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിൽ ഇന്ന് സജീവമാണ്. ഇൗ കൂട്ടായ്മക്ക് സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ ബില്ലിനെ അല്പമെങ്കിലും സ്വാധീനിക്കാനായി എന്നത് ശ്രദ്ധേയമാണ്. ഇനി മുതൽ റേഷൻകടകളിലൂടെ അരിയും ഗോതമ്പും മാത്രമല്ല റാഗിയും പാവപ്പെട്ടവർക്ക് ലഭിക്കും. കാർഷിക വികസനത്തിന് അഗ്രോ ഇക്കോളജി 2010-ലും 2011-ലും അന്താരാഷ്ട്ര തലത്തിൽ രണ്ടു റിപ്പോർട്ടുകൾ പുറത്തിറങ്ങി. നാന്നൂറോളം ശാസ്ത്രജ്ഞർ അഞ്ചു വർഷം തുടർച്ചയായി ലോകത്തിലെ കാർഷിക മേഖലയെക്കുറിച്ച് നടത്തിയ പഠനത്തിൽ നിന്ന് അവരെത്തിച്ചേർന്നത്, കാലങ്ങളായി കാർഷിക പരിസ്ഥിതിയെക്കുറിച്ച് പഠിക്കുകയും പരീക്ഷണം നടത്തുകയും ചെയ്ത ‘ആധുനിക ജൈവകൃഷി വിദഗ്ധർ’ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്കുതന്നെയാണ്. ആൽബർട്ട് ഹൊവാർഡ്, മസനോബു ഫുക്കുവോക്ക, ബിൽ മോളിസൺ, ഭാസ്കർ സാവെ, നമ്മാൾവർ, സുഭാഷ് പലേക്കർ, വന്ദനശിവ തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ മുമ്പോട്ടുവച്ച വിവിധ ആശയങ്ങളെ ഉൗട്ടിയുറപ്പിക്കുന്നതാണീ റിപ്പോർട്ട്. മണ്ണിനെയും വിത്തുകളെയും നന്നാക്കുന്ന, വെള്ളവും ഉൗർജ്ജവും കാര്യക്ഷമമായി ഉപയോഗിക്കുന്ന, കർഷകരുടെ ആത്മവിശ്വാസവും വരുമാനവും വർദ്ധിപ്പിക്കുന്ന ജൈവ കാർഷിക രീതികൾ ഭക്ഷ്യ ഉത്പാദനത്തെ രണ്ടോ മൂന്നോ ഇരട്ടി വർദ്ധിപ്പിക്കുമെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കാർഷികവ്യവസായ മുതലാളിമാർക്ക് ഇൗ അഭിപ്രായത്തോട് യോജിപ്പില്ലെങ്കിലും എെക്യരാഷ്ട്രസഭ ഇൗ റിപ്പോർട്ട് അംഗീകരിക്കുകയും ലോകരാജ്യങ്ങൾ ഇത് ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതുപോലെത്തന്നെ സുപ്രധാനമായൊരു റിപ്പോർട്ടാണ് ലോകഭക്ഷ്യ സംഘടനയിലെ ഭക്ഷ്യാവകാശ കമ്മീഷണറായ ഡോ. ഒലിവർ ഡീ ഷൂട്ടറിന്റേത്. 2011-ലാണ് അദ്ദേഹം ഇൗ റിപ്പോർട്ട് സമർപ്പിച്ചത്. ഏഷ്യൻ-ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന വ്യത്യസ്ത തരം (സർക്കാർ-സർക്കാരിതര) കാർഷിക പദ്ധതികൾ പരിശോധിച്ചതിനു ശേഷമാണ് അദ്ദേഹം ഇൗ റിപ്പോർട്ട് തയ്യാറാക്കിയത്. ചുരുക്കത്തിൽ അദ്ദേഹം പറയുന്നത് അഗ്രോ ഇക്കോളജി അഥവാ കാർഷിക പരിസ്ഥിതി സമീപനത്തിലൂടെ മാത്രമേ സുസ്ഥിരതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനാവൂ എന്നാണ്. ഇതിനായി കർഷകരും കാർഷിക ശാസ്ത്രജ്ഞരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വികസ്വര-അവികസിത രാജ്യങ്ങളുടെ കാർഷിക നയങ്ങൾ ഇൗ സമീപനത്തിലേക്ക് മാറണം എന്നാണ് ഒലിവർ ഡി ഷൂട്ടർ പറയുന്നത്. പല സർക്കാരുകളും അദ്ദേഹത്തെ തങ്ങളുടെ കാർഷിക നയരൂപീകരണത്തിൽ സഹായിക്കാനായി ക്ഷണിക്കുമ്പോഴും ഇന്ത്യയിലെ കൃഷി മന്ത്രാലയത്തിനോ കാർഷിക ആസൂത്രണ വിദഗ്ധർക്കോ ഇൗ റിപ്പോർട്ടിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. ഒൗദ്യോഗികമായി ഒരു ജൈവകൃഷിനയം സ്വീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ആയിരക്കണക്കിന് കർഷകർ, പ്രത്യേകിച്ചും ചെറുപ്പക്കാർ ജൈവകൃഷിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. കേരളത്തിന്റെ ഭാവിസുരക്ഷ ഇൗ കർഷകരുടെ കൈകളിലാണുള്ളത്. Tags: agriculture, awareness, export, farmers, farming, food, Food-security-in-Kerala, government, have-you-eaten, Hunger-index, import, india, organic, pesticides, production, thanks-to-nature, thiruvananthapuram, usha-thanal, worldwide Related Stories ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും ദ്രാവിഡഭാഷാഗോത്രത്തില്‍പ്പെടുന്ന, ലിപിയില്ലാത്ത 'ചോലനായ്ക്ക'ഭാഷയാണ് ചോലനായ്ക്കര്‍ സംസാരിക്കുന്നത്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്നതെന്തിനും ചോലനായ്ക്കർ പേരുകൾ നൽകിയിട്ടുണ്ട്. ഇഴയുന്ന മിത്രങ്ങൾ പാമ്പെന്നു കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ തല്ലിക്കൊല്ലുന്നതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ 115 ഓളം ഇനം പാമ്പുകൾ ഉള്ളതിൽ വീര്യമേറിയ വിഷമുള്ള പാമ്പുകൾ 20 ൽ താഴെയാണ്. അതിൽത്തന്നെ കേരളത്തിൽ മനുഷ്യർക്ക് പാമ്പ് കടിയേറ്റു മരണം സംഭവിച്ചിട്ടുള്ളത് 5 ഇനത്തിലുള്ളവയുടെ കടിയേറ്റ് മാത്രമാണ്. മനുഷ്യന്‍റെ വനനിയമങ്ങള്‍! മനുഷ്യ കേന്ദ്രീകൃത ചിന്തകളിൽ വന്യമൃഗങ്ങളുടെ സ്ഥാനം നാമമാത്രമാണ്. സ്വന്തം നിലനില്പിന് ഈ ഒരു തുണ്ടു ഭൂമിയും അതിലെ കൃഷിയും മാത്രമുള്ളവന്റെ നിസ്സഹായാവസ്ഥ ഒരിക്കലും കാണാതെ പോകുന്നില്ല. എന്നാലും നീതിയുടെ പാതയിൽ മൃഗങ്ങൾ ചെയ്ത പാതകമെന്തെന്ന് ചിന്തിക്കേണ്ട സമയമാണിത്. പ്രകൃതിയുടെ നിയമങ്ങളെ മനുഷ്യന്‍ തന്‍റെ സൗകര്യങ്ങള്‍ക്കായി മാറ്റിയെഴുതിയതിന്‍റെ ചരിത്രം..
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ആര് ഇന്റർവ്യു ചെയ്യാൻ വന്നാലും മിക്കവാറും ചോദിക്കുന്ന ഒരു ചോദ്യമാണിത്. പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമ എന്നിലേക്കാണോ ഞാൻ സിനിമയിലേക്കാണോ വന്നത് എന്നൊരിക്കലും ഉത്തരം കിട്ടില്ല. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബം. തിയേറ്ററിൽ പോയി സിനിമ കാണുന്ന പതിവില്ല. പഠിക്കുന്ന കാലത്ത് ടി വിയിൽ കൂടുതൽ നേരം സിനിമ കണ്ടാൽ ടി വി ഓഫാക്കുകയോ അടിച്ച് പുറം പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ സർവ്വസാധാരണം. അങ്ങനെയുള്ള വീട്ടിലെ എനിക്ക് 16-17 വയസ്സിൽ ഒരു വെളിപാട്. സിനിമ സംവിധാനം ചെയ്യണം;അഭിനയമല്ല സംവിധാനം. പരിചയമുള്ള ഒരാൾ പോലുമില്ല സിനിമയിൽ. ഞാൻ ആകാശത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു: ’എന്റെ പാതി ഞാൻ ചെയ്യും. നിന്റെ പാതി ചെയ്തില്ലെങ്കിലുണ്ടല്ലോ എന്റെ വിധം മാറും. എന്റെ സ്വഭാവം മാറിയാല്‍ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിഞ്ഞു കൂടാ.’ എന്തായാലും അത് ഏറ്റു. പേടിച്ചിട്ടാണോ എന്ന് അറിഞ്ഞു കൂടാ. കുറച്ച് കൊല്ലം കഴിഞ്ഞപ്പോള്‍ എന്നെ സിനിമയിലെടുത്തു. അസിസ്റ്റന്റ് ഡയറക്ടറായിട്ട് പിന്നെ ഞാൻ സിനിമയോടായി ഡയലോഗ്. ദൈവം എന്ന് പറഞ്ഞാ എങ്ങനെയിരിക്കും, ആണോ പെണ്ണോ എന്നൊന്നും അറിഞ്ഞൂകൂടാത്തതു പോലെ സിനിമ ആരാ എന്താ എന്നൊന്നും അറിഞ്ഞുകൂടാ. എങ്കിലും വർത്തമാനം പറയും. ലേഡി സിനിമ എന്നാണ് ഞാൻ ഇട്ട പേര്. ഒരു മാതിരിപ്പെട്ട പഴയ കാലത്തെ ഭാര്യമാർ ഭർത്താക്കന്മാരെ സംബോധന ചെയ്യും പോലെ ’ദേ കേട്ടോ ഇങ്ങോട്ട് നോക്കിക്കേ; എന്നൊക്കെയാണ് സംബോധന. ദേ നാളെ പുതിയ പടത്തില്‍ അസിസ്റ്റ് ചെയ്യാൻ പോവുകയാണ്. എല്ലാം ഓകെ ആക്കിയേക്കണം. എഡിറ്റിങ്ങ് തുടങ്ങുകയാണ്. എനിക്ക് പറ്റിയ കണ്ടിന്യുറ്റി മിസ്റ്റേക്കുകൾ ആരുടേയും കണ്ണിൽ പെടാതെ രക്ഷിച്ചേക്കണേ. കേള്‍ക്കുുന്നുണ്ടോ വല്ലതും.അങ്ങനെ ലേഡി സിനിമയും ഞാനും എപ്പൊഴോ ബഡാ ദോസ്തുക്കളായി. ഞാൻ പറയാറുള്ള ഒരു വിധം കാര്യങ്ങളൊക്കെ കേൾക്കുന്നുണ്ട് ലേഡി എന്ന് എനിക്ക് ഒരു വിശ്വാസം. അങ്ങനെ ദോസ്തുക്കൾ തമ്മിൽ ഒരു പ്രശ്‌നവുമില്ലാതെ കാര്യങ്ങൾ നടന്നു പോകയായിരുന്നു ഒരു മൂന്ന് കൊല്ലം മുമ്പ് വരെ. വർഷങ്ങളായി അങ്ങോട്ട് മാത്രം ഡയലോഗടിക്കുന്ന എന്നോട് സിനിമ ഇങ്ങോട്ട് ഒരു ചോദ്യം: ’ദേ ഇങ്ങനെ നടന്നാ മതിയോ. നമുക്ക് സ്വന്തമായി ഒരു പടം പിടിക്കണ്ടേ? ഞാനും, നാട്ടുകാരും എന്നോട് കുറേ നാളായി ചോദിക്കുന്ന ചോദ്യമായിരുന്നു അത്. പിന്നേ വേണം. എന്നാ പോയി അതിന് വേണ്ടുന്ന പണികൾ ചെയ്യ് എന്ന് ലേഡി. അത് കേട്ട ഉഷാറിൽ ഞാൻ പോയി ജോലികൾ തുടങ്ങി. തുടങ്ങിയതേ ഓർമ്മയുള്ളൂ. തടസ്സങ്ങളുടെ പെരുമഴ. ’ലേഡി’ ഞാൻ വിളിച്ചു. ആരും വിളി കേട്ടില്ല. ’സിനിമാ ലേഡീ..’ നീട്ടി വിളിച്ചു. ദോസ്ത് വിളി കേൾക്കുന്നില്ല. ഞാൻ അന്ത്യശാസനം മുഴക്കി. ’നിനക്ക് എന്നെ വേണ്ടെങ്കില്‍ എനിക്ക് നിന്നെയും വേണ്ട. ഞാൻ പോണേണ്’. മലയാള സിനിമ ഇപ്പൊ കൊച്ചിയിൽ സംഭവിക്കുന്ന സംഗതിയായത് കൊണ്ട് കൊച്ചി ഭാഷയിലാണ് അലക്കിയത്. എന്നിട്ടും നോ റിപ്ലേ ഫ്രം ലേഡി. പോണേല് പോ എന്നൊരു മട്ട് “ഞാൻ ശരിക്കും പോവൂ ട്ടോ കുട്ടി വള്ളുവനാടൻ ഭാഷയിൽ ഞാൻ ഭീഷണി ഒന്നു കൂടി കടുപ്പിച്ചു.’പോയാപ്പിന്നെ പത്ത് കൊല്ലമായുള്ള നമ്മുടെ ബന്ധം അവസാനിക്കും’. അതിനും പുല്ലു വില. എന്റെയല്ലേ ആവശ്യം. ഞാൻ ടോണ്‍ മാറ്റി. ’പ്ലീസ് ലേഡി. രക്ഷിക്കണം. കുറേക്കാലം ഇവിടെ അസിസ്റ്റന്റ് ഒക്കെ ആയി നിങ്ങളെ ചുറ്റി പറ്റി നിന്നതല്ലേ. ഒന്ന് സ്വതന്ത്ര സംവിധായികയാക്കി താ’. ആരു കേള്‍ക്കുന്നു. അവസാനം സിനിമ എന്റെ ദോസ്ത് ഭാവനയുടെ ഓവർ വർക്ക് മാത്രമാണെന്നും ലോകത്തിൽ ആരേയും സ്‌നേഹിച്ചിട്ട് കാര്യമില്ല, വെറും ടൈം വേസ്റ്റാണെന്ന് പഴി പറഞ്ഞ് നിൽക്കുമ്പോഴാണ് എന്റെ മുമ്പിൽ ലേഡി ഒരു ഫ്‌ളാഷ് ബാക്കിന്റെ രൂപത്തിൽ അവതരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിൽക്കുന്ന മാവേലി എക്സ്പ്രസ്സ് ഞങ്ങൾഞാനും, ഭർത്താവ് ജിമ്മി ജയിംസും,സുഹൃത്ത് രാജേഷും-ഓടി പാഞ്ഞ് സ്റ്റേഷനിൽ എത്തുന്നു. ജിമ്മിയുടെ ഭാഷയിൽ ഞാനും, രാജേഷും കാലിൽ ചക്രം ഘടിപ്പിച്ചവരാണ്. പിന്നെ നിവൃത്തികേടിന്റെ പുറത്ത് ഒരിടത്ത് അടങ്ങി ഇരിക്കുന്നു എന്നേയുള്ളൂ. അല്ലെങ്കിൽ സദാ ചലിച്ചു കൊണ്ടേയിരിക്കും. പുച്ഛം അതിന്റെ ഉച്ചസ്ഥായിൽ എത്തുമ്പോൾ എന്നെ മാർകോ പോളോ എന്നും , രാജേഷിനെ ഇബന്‍ ബത്തൂത്ത എന്നും വിളിക്കും. മാർകോ പോളോയും ഇബൻ ബത്തൂത്തയും യാത്രാ കുതുഹിയല്ലാത്ത ജിമ്മിയെ പൊക്കി എടുത്ത് കൂർഗ്ഗ് സന്ദർശിക്കാൻ പോവുകയാണ്. വണ്ടിയിൽ കയറിപ്പറ്റിയപ്പോൾ ഞങ്ങളുടെ നേരെ മുന്നിലുള്ള സീറ്റിൽ ജനലിനരികെ ഒരു കുട്ടി ബ്രോ ഇരിപ്പുണ്ട്. കണ്ണട വച്ച ഒരു എൽ കെ ജിക്കാരൻ. കക്ഷി സീരിയസ്സ് ഗേഡി. കൈയ്യിൽ ഒരു ടെഡ്ഡി ബെയറുണ്ട്. അതിനോടാണ് ബ്രോവിന്റെ സംസാരം മുഴുവൻ. എന്റെ സിനിമ ലേഡിയോടുള്ള സംസാരം പോലെ. ബാക്കിയാരേയും ഒരു മൈന്റുമില്ല. ഇതെല്ലാം ഞങ്ങൾ നോക്കി രസിക്കുന്നത് കണ്ട് എന്റെ അരികിലിരുന്നു അവന്റെ അമ്മ പറഞ്ഞു:’എത്ര കളിപ്പാട്ടമുണ്ടെങ്കിലും ഇത് വച്ച് മാത്രമാണ് കളി. ഉണ്ണുമ്പൊ ഇതിനെ ഊട്ടും, ഉറങ്ങുമ്പൊ കൂടെ കിടത്തും, സ്‌ക്കൂളിൽ പോകുമ്പൊ മാത്രമേ പിരിഞ്ഞിരിക്കൂ. അങ്ങോട്ട് കൊണ്ടു പോയാ മറ്റ് കുട്ടികൾ കളിക്കാൻ ചോദിക്കുമോ എന്ന് പേടിച്ചിട്ടാണ് അല്ലെങ്കിൽ അങ്ങോട്ടും കൊണ്ടു പോയേനേ.’ കോഴിക്കോട് ജോലി ചെയ്യുന്ന അച്ഛനെ കാണാൻ പോവുകയാണ് അമ്മയും,മകനും. ’ഏത് സ്‌ക്കൂളിലാ പഠിക്കുന്നത്’? സ്‌ക്കൂളിന്റെ പേര് പറഞ്ഞപ്പോഴും ബ്രോ ഒരു ചിരി സമ്മാനിച്ചില്ല. നോ സച്ച് ബാഡ് ഹാബിറ്റ്‌സ്. കോഴിക്കോട് വണ്ടി വളരെ നേരത്തെ എത്തുന്നത് കൊണ്ട് രാത്രി തന്നെ അവരോട് ബൈയും പറഞ്ഞ് കിടന്നുറങ്ങി. രാവിലെ ഏതോ സ്റ്റേഷനിലെ കാപ്പി ചായ വിളികളാണ് ഉണർത്തിയത്. നോക്കിയപ്പോൾ അമ്മയുടേയും, കൊച്ച് ബ്രോയുടേയും ബർത്തുകൾ കാലി. സൈഡ് ടേബിളിൽ നമ്മുടെ ടെഡ്ഡിക്കുട്ടന്‍ മാത്രം ഇരിക്കുന്നു. എനിക്ക് വേവലാതിയായി. ഒരു കാരണവശാലും കൊച്ചു ബ്രോ അവനെ എടുക്കാതെ പോവില്ല. ഇനി ആരെങ്കിലും അവരെ തട്ടി കൊണ്ടു പോയതായിരിക്കുമോ? മയക്കാനുള്ള മരുന്നു കൊടുത്തിട്ട്? ഞങ്ങൾ മൂന്നു പേരും മണ്ട പുകച്ചു. ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ അടുത്തു വരുന്നു. ടെഡ്ഡിക്കുട്ടനെ എന്ത് ചെയ്യും? എടുക്കണോ? ഇനി അവരെ തട്ടികൊണ്ടു പോയതാണെങ്കിൽ? ആകെ കണ്‍ഫ്യൂഷൻ. ’അതൊന്നും ആയിരിക്കില്ല.’ രാജേഷ് ഞങ്ങളുടെ ഡിറ്റക് റ്റീവ് ചിന്തകൾക്ക് തടസ്സമിട്ടുകൊണ്ട് പറഞ്ഞു.’അവന്റെ സ്കുളും ക്ലാസ്സും ഓർമ്മയുണ്ടല്ലോ. അവിടെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ എന്റെ റിലേറ്റീവാണ്. ഇത്രയും ചെറിയ ക്ലാസ്സിൽ കണ്ണട ഉള്ള കുട്ടികൾ അപൂർവ്വമായിരിക്കും. അത് വച്ച് തപ്പി എടുക്കാം.’ നമുക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ അടുക്കവേ, ഇറങ്ങുമ്പോൾ ആര് എടുക്കും ടെഡ്ഡിയെ എന്നായി അടുത്ത പ്രശ്‌നം. രണ്ട് ആണുങ്ങളും കൂടി എന്നെ നോക്കി. ഇത് എന്റെ ജോലിയല്ലേ എന്നമട്ടില്‍. ഇതിനിടയിൽ ടെഡ്ഡിക്കുട്ടനെ ബാഗിൽ കുത്തി തിരുകാനുള്ള ഒരു വിഫല ശ്രമം നടത്തി ഞങ്ങൾ പരാജയപ്പെട്ടു. അങ്ങനെ കണ്ണൂർ സ്റ്റേഷനിൽ ടെഡ്ഡിയേന്തിയ വനിതയായി ഞാൻ ഇറങ്ങുന്നു. പലരും ആരാണ് ഇനിയും കുട്ടിത്തം മാറാത്ത ഇവൾ എന്ന് എന്നെ തുറിച്ചു നോക്കുന്നു. ഞാൻ ചമ്മലും കൂസലില്ലായ്മയും അഭിനയിക്കുന്നു. കൊച്ചു ബ്രോ, ഇത് ഒന്നര പണിയായി പോയി . ഞാൻ മനസ്സിൽ പറഞ്ഞു. റെന്റ് എ കാറിന്റെ ഇടത് വശത്ത് അവനെ സുരക്ഷിതമായി നിക്ഷേപിച്ച് ഞങ്ങൾ യാത്ര തുടങ്ങി. ബേക്കൽ കോട്ട, തലൈ കാവേരി, മടിക്കേരി, തിബറ്റൻ സെറ്റിൽമെന്റ് എല്ലാം ഭേഷായി കണ്ടു ഞങ്ങളുടെ കൂടെ ടെഡ്ഡിക്കുട്ടന്‍. കൊച്ചു ബ്രോ ചെയ്യു പോലെ സമയാസമയങ്ങളിൽ ഊട്ടാൻ ശ്രമിച്ചെങ്കിലും അമ്പിനും വില്ലിനും അടുത്തില്ല മിസ്റ്റർ ടെഡ്ഡി. യാത്രക്കൊടുവിൽ ടെഡ്ഡിയേയും കൊണ്ട് രാജേഷ് തിരുവനന്തപുരത്തെ പേട്ട സ്റ്റേഷനിൽ ഇറങ്ങി പോയപ്പൊ എനിക്ക് വല്ലാത്ത വിഷമം. പിന്നീടുള്ള ദിവസങ്ങളിൽ ടെഡ്ഡി കൊച്ചു ബ്രോ പുനസമാഗമത്തിന്റെ ഡീറ്റെയിൽസിനായി ഞാൻ കാത്തിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ രാജേഷ് വിളിച്ച് ടെഡ്ഡി കൊച്ചു ബ്രോവിന്റെ കൈയ്യിൽ എത്തി എന്നറിയിച്ചു. മറ്റ് ഡീറ്റെയിൽസൊന്നും അറിയാൻ കഴിഞ്ഞില്ല.ഒരു മാതിരി പൊട്ടാതെ പോയ മാലപ്പടക്കം പോലെ ഒരു ഉശിരൻ ക്ലൈമാക്‌സില്ലാതെ ആ കഥ അവസാനിച്ചു. ഒരു വർഷത്തിന് ശേഷം ഞാൻ തമ്പാനൂർ ബസ്സ് സ്റ്റാന്റിൽ നിൽക്കുന്നു. ആറ്റിങ്ങലിലേക്ക് പോകാനായി.മുന്നില്‍ മൂന്ന് നാല് ബസ്സുകൾ. അതിലൊന്നില്‍ കയറാൻ തുടങ്ങിയപ്പൊ ദാ വരുന്നു ഒരു സുന്ദരി എ സി ലോ ഫ്‌ളോർ. ഞാൻ അതിൽ ചാടി കയറി ഇരുന്നു ഇരുന്നില്ല എന്നമട്ടില്‍ ആയപ്പോൾ ഒരു സ്ത്രീ പേരു വിളിച്ചു കൊണ്ടു ഓടി വരുന്നു. അവരെ ഓർമ്മ കിട്ടാതെ ഞാൻ തിങ്കി നോക്കുന്നു. അവര് പരിചയപ്പെടുത്തിയപ്പോൾ ഞാൻ ആ എന്ന് ഉറക്കെ ശബ്ദിച്ചു പോയി. കൊച്ചു ബ്രോയുടെ മദർ. ബാക്കി ഉപചാരങ്ങളെന്നും പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാൻ ചോദിച്ചു. ’അന്ന് എന്താ സംഭവിച്ചത്?’ ’അലാറം അടിച്ചത് അറിഞ്ഞില്ല. കണ്ണ് തുറക്കുമ്പോൾ വണ്ടി കോഴിക്കോട് സ്റ്റേഷനിൽ നിൽക്കുന്നു. ഞങ്ങൾ ഇറങ്ങിയതും വണ്ടി വിട്ടതും ഒരുമിച്ച്. കുറച്ച് കഴിഞ്ഞപ്പോഴാണ് മോന് മനസ്സിലായത് ടെഡ്ഡി വണ്ടിയിലായി പോയെന്ന് പിന്നെ കരച്ചിലായി. ബഹളമായി. അവനെ സമാധാനിപ്പിക്കാൻ കോഴിക്കോട് മുഴുവൻ അത് പോലത്തെ ടെഡ്ഡിയെ അന്വേഷിച്ച് നടന്നു. ഒരെണ്ണം ഒപ്പിച്ചെങ്കിലും മോൻ അതുമായി അടുക്കൂല. പഴയതിനെ തന്നെ വേണം എന്ന് വാശി. തിരിച്ച് വന്ന് നിങ്ങളെ കോടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ പയ്യെ പയ്യെ അവൻ അതിനെക്കുറിച്ച് ചോദിക്കാതെയായി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം വീട്ടിലെത്തിയ അവൻ വളരെ എക്‌സൈറ്റടായി എന്നെ ഓഫീസിലേക്ക് വിളിക്കുന്നു. ക്ലാസ്സിൽ ഒരു ടീച്ചർ വന്നു. കണ്ണട വച്ച കുട്ടിയെ അന്വേഷിച്ചു. ടെഡ്ഡിയെ കാണിച്ച് എന്റെയാണോന്ന് ചോദിച്ചു. കുട്ടികളൊക്കെ ചുറ്റും കൂടി. ടെഡ്ഡിയെ തൊടാൻ ഞാൻ സമ്മതിച്ചില്ല എന്നൊക്കെ പറഞ്ഞു. അവന്റെ ഉണ്ടാക്കി കഥയായിരിക്കും എന്നു കരുതി വീട്ടിൽ എത്തിയപ്പൊ ദാ അവിടെ അവന്റെ അരികത്ത് ഇരിപ്പുണ്ടായിരുന്നു ടെഡ്ഡി.’ എന്നോട് ഒരു പാട് നന്ദി പറഞ്ഞ് സ്റ്റാച്യു ജങ്ഷനിൽ അവർ ഇറങ്ങിപ്പോയി. ’ആത്മാർത്ഥമായ സ്‌നേഹം ജീവനില്ലാത്ത ഒരു കരടിക്കുട്ടിയോടായാൽ പോലും അത് നമ്മെ തേടി തിരികെ വരും. അല്ലേ?’ ഫ്‌ളാഷ് ബാക്കിൽ നിന്നും തിരിച്ചു വന്ന എന്നെ നോക്കി ലേഡി സിനിമ പറഞ്ഞു. ’നിനക്ക് എന്നോട് സ്‌നേഹമില്ലെന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ലേ? അതിത്ര കാര്യമാക്കിയാലോ?’ ഞാൻ ലേഡിയെ തൊടാൻ കൈ നീട്ടി. ലേഡി കുതറി മാറി. പിന്നെ നോക്കിയപ്പോള്‍ കാണാനില്ല. ലേഡി പിണങ്ങിയ സ്ഥിതിക്ക് ഇനിയും നടക്കില്ല എന്ന് കരച്ചിലും പിഴിച്ചലുമായി വീണ്ടും ഒന്ന് രണ്ട് മാസം കഴിച്ചു കൂട്ടി ഒരു ദിവസം എവിടെ നിന്ന് അറിയില്ല ലേഡി വീണ്ടും പ്രത്യക്ഷപ്പെട്ടു എന്റെ കൈ പിടിച്ചു. കാർമേഘങ്ങൾ നീങ്ങി ആകാശം തെളിഞ്ഞു. ലവ് 24X7 നിമയായി തിയേറ്ററുകളിൽ എത്തി. പതിനേഴ് വയസ്സിൽ ഉള്ളിൽ ഉദിച്ച ഒരു ആഗ്രഹം സഫലമായി. ഇപ്പോഴും ലേഡി സിനിമയുടേയും എന്റേയും സംഭാഷണങ്ങൾ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഒരു സ്‌നേഹവും ഒരിക്കലും പാഴായി പോകുന്നില്ല.
സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.