text
stringlengths
341
366k
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഇംഗ്ലീഷ് ടൈപ്പ് ചെയ്തു അയക്കുവാൻ മിക്കവർക്കും ഒരു കോൺഫിഡൻസ് കുറവ് കാണും .സ്പെല്ലിങ് തെറ്റാകുമോ ?ഗ്രാമർ മിസ്റ്റേക്ക് വരുമോ എന്നിങ്ങനെ നൂറായിരം സംശയങ്ങൾ ആയിരിക്കും.നിങ്ങളുടെ ഫോണിൽ ഒരു കീ ബോർഡ് ഇൻസ്റ്റാൾ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. Advertisement ഗ്രാമർലി പ്ലാറ്റ്‌ഫോം എല്ലാവരും കേട്ടിട്ടുണ്ടാവും.ഇംഗ്ലീഷ് കോൺടെന്റ് ക്രിയേറ്റ് ചെയ്യുമ്പോൾ ഗ്രാമർ ,സ്പെല്ലിങ് മിസ്റ്റേക്ക് ഒക്കെ കറക്റ്റ് ചെയ്യുന്ന ഒരു അടിപൊളി ടൂൾ ആണ്.കണ്ടെന്റ് ടൈപ്പ് ചെയ്യാനായി ഒരു കൺസോൾ ഇവർ നൽകുന്നുണ്ട്.ഇത് കൂടാതെ ഗൂഗിൾ ക്രോം പോലുള്ള ബ്രൗസറുകളിൽ ഏക്സ്‌റ്റെൻഷനുകളും ലഭ്യമാണ്.ഇത് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ കയറുന്ന വെബ്സൈറ്റുകളിൽ എല്ലാം ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോൾ വരുന്ന സ്പെല്ലിങ് മിസ്റ്റേക്ക് ,ഗ്രാമർ എന്നിവയെല്ലാം ഗ്രാമർലി കറക്റ്റ് ചെയ്തു തരുന്നു. മൊബൈലിൽ ആണെങ്കിൽ ഗ്രാമർലി യുടെ കീബോര്ഡ് ലഭ്യമാണ്.ഈ കീബോര്ഡ് ഇൻസ്റ്റാൾ ചെയ്ത ശേഷം നമ്മൾ സാധാരണ ടൈപ്പ് ചെയ്‌യുന്ന പോലെ ഗ്രാമർലി കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ സ്പെല്ലിങ് മിസ്റ്റേക്കുകളും,ഗ്രാമർ മിസ്റ്റേക്കും ഗ്രാമർലി കീബോർഡ് കറക്റ്റ് ചെയ്തു നൽകുന്നു.ഇനി മുതൽ ഇംഗ്ലീഷിൽ ആർക്കേലും മെസ്സേജ് അയക്കുമ്പോഴും ഇ മെയിൽ അയക്കുമ്പോഴുമൊക്കെ സ്പെല്ലിങ് തെറ്റും ഗ്രാമർ തെറ്റും എന്നൊക്കെയുള്ള പേടി വേണ്ട.ഗ്രാമർലി കീബോര്ഡ് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു ഡൌൺലോഡ് നിങ്ങൾ ഗ്രാമർലി കീബോർഡ് ഉപയോഗിച്ച് ടൈപ്പുചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ എഴുത്ത് പരിശോധിക്കുകയും നിങ്ങളുടെ സന്ദേശം വ്യക്തവും ഫലപ്രദവും തെറ്റില്ലാത്തതുമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. നിങ്ങൾ എഴുതുന്ന എവിടെയും പ്രവർത്തിക്കുന്ന ഒരു റൈറ്റിംഗ് അസിസ്റ്റന്റായി കീബോർഡ് ഉപയോഗിക്കുവാനായി സാധിക്കും.
Question: “ഖുർആൻ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്‌ലിംകൾ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്? ഖുർആൻ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീർണമായ ഖുർആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവൻ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അജ്ഞതാന്ധകാരത്തിൽ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറിൽ തീർത്തും അനാഥനായാണ് അദ്ദേഹം വളർന്നുവന്നത്. ചെറുപ്പത്തിൽ തന്നെ ഇടയ വൃത്തിയിലേർപ്പെട്ട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളിൽ പോവുകയോ മതചർച്ചകളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയും കേന്ദ്രമായിരുന്നെങ്കിലും നാൽപതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സർഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തിൽ ദൃശ്യമായിരുന്നില്ല. ആത്മീയതയോട് അതിതീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തിൽനിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅ്ബയിൽ നിന്ന് മൂന്നു കിലോമീറ്റർ വടക്കുള്ള മലമുകളിലെ ഹിറാഗുഹയിൽ ഏകാന്തവാസമനുഷ്ഠിക്കവെ മുഹമ്മദിന് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. തുടർന്നുള്ള ഇരുപത്തിമൂന്നു വർഷങ്ങളിൽ വിവിധ സന്ദർഭങ്ങളിലായി ലഭിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുർആൻ. അത് സാധാരണ അർഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീർത്തും സവിശേഷമായ ശൈലിയാണ് ഖുർആന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേവരെ ആർക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആർക്കും സാധിക്കുകയുമില്ല. അനുയായികൾ ദൈവികമെന്ന് അവകാശപ്പെടുന്ന ഒന്നിലേറെ ഗ്രന്ഥങ്ങൾ ലോകത്തുണ്ട്. എന്നാൽ സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ഥമേ ലോകത്തുള്ളൂ. ഖുർആനാണത്. ഖുർആൻ ദൈവത്തിൽനിന്ന് അവതീർണമായതാണെന്ന് അത് അനേകം തവണ ആവർത്തിച്ചാവർത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം അതിലാർക്കെങ്കിലും സംശയമുണ്ടെങ്കിൽ, 114 അധ്യായങ്ങളുള്ള ഖുർആനിലെ ഏതെങ്കിലും ഒരധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരാൻ അത് വെല്ലുവിളിക്കുന്നു. അതിന് ലോകത്തുള്ള ഏതു സാഹിത്യകാരന്റെയും പണ്ഡിതന്റെയും ബുദ്ധിജീവിയുടെയും സഹായം തേടാമെന്ന കാര്യം ഉണർത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: “നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മിൽ നിന്നുള്ളതു തന്നെയോ എന്നു നിങ്ങൾ സംശയിക്കുന്നുവെങ്കിൽ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെ കൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങൾ സത്യവാന്മാരെങ്കിൽ അതു ചെയ്തുകാണിക്കുക.”(ഖുർആൻ 2: 23) പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ്‌ലാം വിമർശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും ഈ വെല്ലുവിളിയെ നേരിടാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടിലൊരനുഭവമേ അവർക്കൊക്കെയും ഉണ്ടായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച് ഖുർആന്റെ അനുയായികളായി മാറുകയായിരുന്നു. അവശേഷിക്കുന്നവർ പരാജിതരായി പിന്മാറുകയും. നബിതിരുമേനിയുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുർആന്റെ മുമ്പിൽ നിരുപാധികം കീഴടങ്ങിയവരിൽ പെടുന്നു. യമനിൽനിന്നെത്തിയ തുഫൈലിനെ ഖുർആൻ കേൾക്കുന്നതിൽ നിന്ന് ഖുറൈശികൾ വിലക്കി. ഏതോ അന്തഃപ്രചോദനത്താൽ അതു കേൾക്കാനിടയായ പ്രമുഖ കവിയും ഗായകനുമായ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. “ദൈവമാണ! അവൻ സർവശക്തനും സർവജ്ഞനുമല്ലോ. ഞാനിപ്പോൾ ശ്രവിച്ചത് അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങള്. നിസ്സംശയം, അവ അത്യുൽകൃഷ്ടം തന്നെ. മറ്റേതിനെക്കാളും പരിശുദ്ധവും. അവ എത്ര ആശയ സമ്പുഷ്ടം! അർഥപൂർണം! എന്തുമേൽ മനോഹരം! ഏറെ ആകർഷകവും! ഇതുപോലുള്ള ഒന്നും ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ! ഇത് മനുഷ്യവചനമല്ല. സ്വയംകൃതവുമല്ല. ദൈവികം തന്നെ, തീർച്ച. നിസ്സംശയം ദൈവികവാക്യങ്ങളാണിവ.” മുഗീറയുടെ മകൻ വലീദ് ഇസ്‌ലാമിന്റെയും പ്രവാചകന്റെയും കടുത്ത എതിരാളിയായിരുന്നു. ഖുർആൻ ഓതിക്കേൾക്കാനിടയായ അയാൾ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: “ഇതിൽ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയുണ്ട്. അത്യന്തം ഫലസമൃദ്ധമാണിത്. നിശ്ചയമായും ഇത് അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പെടുത്തുകയില്ല. ഇതിനു താഴെയുള്ളതിനെ ഇത് തകർത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മനുഷ്യനിങ്ങനെ പറയുക സാധ്യമല്ല.” വിവരമറിഞ്ഞ പ്രവാചകന്റെ പ്രധാന പ്രതിയോഗി അബൂജഹ്ൽ വലീദിനെ സമീപിച്ച് ഖുർആനെ സംബന്ധിച്ച് മതിപ്പ് കുറയ്ക്കുന്ന എന്തെങ്കിലും പറയാനാവശ്യപ്പെട്ടു. നിസ്സഹായനായ വലീദ് ചോദിച്ചു: “ഞാനെന്തു പറയട്ടെ; ഗാനം, പദ്യം, കവിത, ഗദ്യം തുടങ്ങി അറബി സാഹിത്യത്തിന്റെ ഏതു ശാഖയിലും എനിക്കു നിങ്ങളെക്കാളേറെ പരിജ്ഞാനമുണ്ട്. അല്ലാഹുവാണ! ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾക്ക് അവയോടൊന്നും സാദൃശ്യമില്ല. അല്ലാഹു സാക്ഷി! ആ സംസാരത്തിൽ അസാധാരണ മാധുര്യവും സവിശേഷ സൗന്ദര്യവുമുണ്ട്. അതിന്റെ ശാഖകൾ ഫലസമൃദ്ധവും തളിരുകൾ ശ്യാമസുന്ദരവുമാണ്. ഉറപ്പായും അത് മറ്റേതു വാക്യത്തേക്കാളും ഉൽകൃഷ്ടമാണ്. ഇതര വാക്യങ്ങൾ സർവവും അതിനു താഴെയും.” ഇത് അബൂജഹ്‌ലിനെ അത്യധികം അസ്വസ്ഥനാക്കി. അയാൾ പറഞ്ഞു: “താങ്കൾ ആരാണെന്നറിയാമോ? അറബികളുടെ അത്യുന്നതനായ നേതാവാണ്. യുവസമൂഹത്തിന്റെ ആരാധ്യനാണ്; എന്നിട്ടും താങ്കൾ ഒരനാഥച്ചെക്കനെ പിൻപറ്റുകയോ? അവന്റെ ഭ്രാന്തൻ ജൽപനങ്ങളെ പാടിപ്പുകഴ്ത്തുകയോ? താങ്കളെപ്പോലുള്ള മഹാന്മാർക്കത് കുറച്ചിലാണ്. അതിനാൽ മുഹമ്മദിനെ പുഛിച്ചു തള്ളുക.” അബൂജഹ്‌ലിന്റെ ലക്ഷ്യം പിഴച്ചില്ല. അഹന്തക്കടിപ്പെട്ട വലീദ് പറഞ്ഞു: “മുഹമ്മദ് ഒരു ജാലവിദ്യക്കാരനാണ്. സഹോദരങ്ങളെ തമ്മിൽ തല്ലിക്കുന്നു. ഭാര്യാഭർതൃബന്ധം മുറിച്ചുകളയുന്നു. കുടുംബഭദ്രത തകർക്കുന്നു. നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യക്കാരൻ മാത്രമാണ് മുഹമ്മദ്.” എത്ര ശ്രമിച്ചിട്ടും വലീദിനെപ്പോലുള്ള പ്രഗത്ഭനായ സാഹിത്യകാരന് ഖുർആന്നെതിരെ ഒരക്ഷരം പറയാൻ സാധിച്ചില്ലെന്നത് ശ്രദ്ധേയമത്രെ. നാൽപതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാൽ അദ്ദേഹം അൽഅമീൻ (വിശ്വസ്തൻ) എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരിൽ പെരു കള്ളം പറയുമെന്ന് സങ്കൽപിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുൽകൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതിൽ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകൻ ഖുർആൻ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിൽ അറേബ്യൻ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഏറെ ശ്രദ്ധേയമായവ ചരിത്രത്തിൽ ചില മാറ്റങ്ങൾ സൃഷ്ടിക്കുകയും വിപ്ലവങ്ങൾക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിശുദ്ധ ഖുർആനെ പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങൾ, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവ രീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുർആൻ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാൾ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ലവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കൽപിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാൽ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീർത്തും പുതിയ മനുഷ്യരാക്കി പരിവർത്തിപ്പിച്ച ഗ്രന്ഥമാണ് ഖുർആൻ. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് ഈ ഗണത്തിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയത്. ഇന്നും ഖുർആൻ ആഴത്തിൽ പഠിക്കാൻ സന്നദ്ധരാവുന്നവർ അനായാസം അതിന്റെ അനുയായികളായി മാറുന്നു. ഖുർആൻ മാനവസമൂഹത്തിന്റെ മുമ്പിൽ സമ്പൂർണമായൊരു ജീവിത വ്യവസ്ഥ സമർപ്പിക്കുന്നു. മനുഷ്യ മനസ്സുകൾക്ക് സമാധാനം സമ്മാനിക്കുകയും വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബവ്യവസ്ഥയെ സ്വൈര്യമുള്ളതും സമൂഹഘടനയെ ആരോഗ്യകരവും രാഷ്ട്രത്തെ ഭദ്രവും ലോകത്തെ പ്രശാന്തവുമാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രത്യയശാസ്ത്രമാണത്. കാലാതീതവും ദേശാതീതവും നിത്യനൂതനവുമായ ഇത്തരമൊരു ജീവിതപദ്ധതി ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത് വേറെയില്ല. ലോകത്തിലെ കോടിക്കണക്കിന് കൃതികളിലൊന്നുപോലും ഖുർആനിനെപ്പോലെ സമഗ്രമായ ഒരു ജീവിതക്രമം സമർപ്പിക്കുന്നില്ല. നിരക്ഷരനായ ഒരാൾക്ക് ഈ വിധമൊന്ന് രചിക്കാനാവുമെന്ന് ബോധമുള്ള ആരും അവകാശപ്പെടുകയില്ല. മനുഷ്യചിന്തയെ ജ്വലിപ്പിച്ച് വിചാരവികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ലവം സൃഷ്ടിച്ച വിശുദ്ധ ഖുർആൻ ചരിത്രത്തിൽ തുല്യതയില്ലാത്ത, എക്കാലത്തും ഏതു നാട്ടുകാർക്കും മാതൃകായോഗ്യമായ സമൂഹത്തെ വാർത്തെടുത്ത് പുതിയൊരു സംസ്കാരത്തിനും നാഗരികതയ്ക്കും ജന്മം നൽകി. നൂറ്റിപ്പതിനാല് അധ്യായങ്ങളിൽ, ആറായിരത്തിലേറെ സൂക്തങ്ങളിൽ, എൺപത്താറായിരത്തിലേറെ വാക്കുകളിൽ, മൂന്നു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അക്ഷരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഖുർആന്റെ പ്രധാന നിയോഗം മാനവസമൂഹത്തിന്റെ മാർഗദർശനമാണ്. മുപ്പതു ഭാഗമായും അഞ്ഞൂറ്റി നാൽപ്പത് ഖണ്ഡികകളായും വിഭജിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രമേയം മനുഷ്യനാണ്. എങ്കിലും അവന്റെ മാർഗസിദ്ധിക്ക് സഹായകമാംവിധം ചിന്തയെ ഉത്തേജിപ്പിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും വിജ്ഞാനം വികസിപ്പിക്കാനും ആവശ്യമായ ചരിത്രവും പ്രവചനങ്ങളും ശാസ്ത്രസൂചനകളുമെല്ലാം അതിലുണ്ട്. ഈ രംഗത്തെല്ലാം അക്കാലത്തെ ജനതയ്ക്ക് തീർത്തും അജ്ഞാതമായിരുന്ന കാര്യങ്ങൾ വിശുദ്ധ ഖുർആൻ അനാവരണം ചെയ്യുകയുണ്ടായി. ചിലത് മാത്രമിവിടെ ചേർക്കുന്നു. 1. അല്ലാഹു പറയുന്നു: “സത്യനിഷേധികൾ ചിന്തിക്കുന്നില്ലേ? ഉപരിലോകങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു. പിന്നീട് നാമവയെ വേർപ്പെടുത്തി.”(21:30) ഈ സത്യം ശാസ്ത്രം കണ്ടെത്തിയത്. ഖുർആൻ അവതീർണമായി അനേക നൂറ്റാണ്ടുകൾ പിന്നിട്ട ശേഷമാണെന്നത് സുവിദിതമത്രെ. 2. “ജീവനുള്ളതിനെയെല്ലാം ജലത്തിൽ നിന്നാണ് നാം സൃഷ്ടിച്ചത്.” (21: 30) ഈ വസ്തുത ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയത്. സമീപകാലത്തു മാത്രമാണ്. 3. “അതിനുപുറമെ അവൻ ഉപരിലോകത്തിന്റെയും സംവിധാനം നിർവഹിച്ചു. അത് ധൂളി(നെബുല)യായിരുന്നു” (41: 11). ഈ സൃഷ്ടിരഹസ്യം ശാസ്ത്രം അനാവരണം ചെയ്തത് അടുത്ത കാലത്താണ്. 4. “സൂര്യൻ അതിന്റെ നിർണിത കേന്ദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത് പ്രതാപശാലിയും സർവജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രേ.”(36: 38) കോപ്പർ നിക്കസിനെപ്പോലുള്ള പ്രമുഖരായ ശാസ്ത്രജ്ഞർ പോലും സൂര്യൻ നിശ്ചലമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു. അടുത്ത കാലം വരെയും സൂര്യൻ ചലിക്കുന്നുവെന്ന സത്യം അംഗീകരിക്കാൻ ഭൗതിക ശാസ്ത്രജ്ഞന്മാർ സന്നദ്ധരായിരുന്നില്ല. എങ്കിലും അവസാനം ഖുർആന്റെ പ്രസ്താവം സത്യമാണെന്ന് സമ്മതിക്കാനവർ നിർബന്ധിതരായി. 5. “ഉപരിലോകത്തെ നാം സുരക്ഷിതമായ മേൽപുരയാക്കി. എന്നിട്ടും അവർ നമ്മുടെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കുന്നേയില്ല.” (21: 32) അടുത്ത കാലം വരെയും ഖുർആന്റെ വിമർശകർ ഈ വാക്യത്തിന്റെ പേരിൽ പരിഹാസം ഉതിർക്കുക പതിവായിരുന്നു. എന്നാൽ ഏറെ മാരകമായ കോസ്മിക് രശ്മികളിൽനിന്ന് ഭൂമിയെയും അതിലെ ജന്തുജാലങ്ങളെയും മനുഷ്യരെയും കാത്തുരക്ഷിക്കുന്ന ഓസോൺ പാളികളെക്കുറിച്ച അറിവ് ഇന്ന് സാർവത്രികമാണ്. അന്തരീക്ഷത്തിന്റെ ഈ മേൽപ്പുരയാണ് ഉൽക്കകൾ ഭൂമിയിൽ പതിച്ച് വിപത്തുകൾ വരുത്തുന്നത് തടയുന്നത്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന് അനൽപമായ പങ്കുണ്ട്. മലിനീകരണം കാരണം അതിന് പോറൽ പറ്റുമോ എന്ന ആശങ്ക പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ നിരന്തരം പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ജീവിതമിവിടെ സാധ്യമാവണമെങ്കിൽ ഖുർആൻ പറഞ്ഞ സുരക്ഷിതമായ മേൽപ്പുര അനിവാര്യമത്രെ. ശ്വസനത്തിനാവശ്യമായ വായുവിന്റെ മണ്ഡലത്തെ ഭദ്രമായി നിലനിർത്തുന്നതും ഈ മേൽപ്പുര തന്നെ. 6. “നാം ഭൂമിയെ തൊട്ടിലും പർവതങ്ങളെ ആണികളുമാക്കിയില്ലേ?”(78:7). “ഭൂമിയിൽ നാം ഉറച്ച പർവതങ്ങളുണ്ടാക്കിയിരിക്കുന്നു. ഭൂമി അവരെയുമായി തെന്നിപ്പോവാതിരിക്കാൻ, ഭൂമിയിൽ നാം വിശാലമായ വഴികളുണ്ടാക്കി, ജനം തങ്ങളുടെ മാർഗമറിയാൻ.” (21:31) ഭൂമിയുടെ സന്തുലിതത്വത്തിൽ പർവതങ്ങൾ വഹിക്കുന്ന പങ്ക് അടുത്തകാലം വരെയും അജ്ഞാതമായിരുന്നു. എന്നാലിന്ന് ഭൂകമ്പങ്ങൾ തടയുന്നതിലും ഭൂഗോളത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടന സംരക്ഷിക്കുന്നതിലും അവയുടെ പങ്ക് പ്രമുഖ ഭൂഗർഭശാസ്ത്രജ്ഞന്മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. 7. “നിശ്ചയം, നാം ഉപരിലോകത്തെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.” (51: 47) പ്രപഞ്ചഘടനയെ സംബന്ധിച്ച പ്രാഥമിക ജ്ഞാനമുള്ളവരിലെല്ലാം ഒടുങ്ങാത്ത വിസ്മയം സൃഷ്ടിക്കാൻ ഖുർആന്റെ ഈ പ്രസ്താവം പര്യാപ്തമത്രെ. 8. ഹോളണ്ടുകാരനായ സ്വാമർഡാം എന്ന ജന്തുശാസ്ത്രജ്ഞൻ തേനീച്ചകളിൽ കൂടി ഉണ്ടാക്കുകയും തേൻ ഉൽപാദിപ്പിക്കുകയും ചെയ്യുന്നത് പെൺവർഗമാണെന്ന് തെളിയിച്ചത് 1876-ൽ മാത്രമാണ്. എന്നാൽ ഈ രണ്ടും തേനീച്ചകളിലെ സ്ത്രീകളാണ് ചെയ്യുകയെന്ന് പതിനാലു നൂറ്റാണ്ട് മുമ്പു തന്നെ ഖുർആൻ അതിനെ പരാമർശിക്കുന്ന വാക്യങ്ങളിലെ സ്ത്രീലിംഗ പ്രയോഗത്തിലൂടെ സ്ഥാപിക്കുകയുണ്ടായി. (16: 68, 69) 9. ലോകത്തിലെ അറുനൂറു കോടി മനുഷ്യരുടെയും കൈവിരലടയാളം 600 കോടി രൂപത്തിലാണ്. സൃഷ്ടിയിലെ മഹാവിസ്മയങ്ങളിലൊന്നാണിത്. എന്നാൽ വിരൽത്തുമ്പിലെ ഈ മഹാത്ഭുതം മനുഷ്യൻ തിരിച്ചറിഞ്ഞത് സമീപകാലത്താണ്. എങ്കിലും വിശുദ്ധ ഖുർആൻ പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം ഈ മഹാവിസ്മയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. “മനുഷ്യൻ വിചാരിക്കുന്നുവോ, നമുക്കവന്റെ എല്ലുകൾ ശേഖരിക്കാനാവില്ലെന്ന്? നാമവന്റെ വിരൽക്കൊടികൾ പോലും കൃത്യമായി നിർമിക്കാൻ കഴിവുള്ളവനായിരിക്കെ എന്തുകൊണ്ടില്ല?”(75: 3,4) 10. സൂര്യൻ വിളക്കുപോലെ സ്വയം പ്രകാശിക്കുന്നതും ചന്ദ്രൻ സൂര്യകിരണം തട്ടി പ്രകാശം പ്രതിബിംബിക്കുന്നതുമാണെന്ന് ലോകം മനസ്സിലാക്കിയത് അടുത്ത കാലത്താണ്. ഖുർആൻ ഇക്കാര്യം അസന്ദിഗ്ധമായി സൂചിപ്പിച്ചിട്ടുണ്ട്. “ഉപരിലോകത്ത് കോട്ടകളുണ്ടാക്കുകയും അതിലൊരു ദീപവും പ്രകാശിക്കുന്ന ചന്ദ്രനും സ്ഥാപിക്കുകയും ചെയ്തവനാരോ അവൻ മഹത്തായ അനുഗ്രഹമുടയവനത്രെ.” (25:61) ഈ ദീപം സൂര്യനാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നു: “അവൻ പ്രകാശമായി ചന്ദ്രനെയും വിളക്കായി സൂര്യനെയും നിശ്ചയിച്ചു.”(71: 16) 11. മനുഷ്യജന്മത്തിൽ പുരുഷബീജത്തിന് മാത്രമാണ് പങ്കെന്നായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ധാരണ. സ്ത്രീയുടെ ഗർഭാശയം കുഞ്ഞു വളരാനുള്ള ഇടം മാത്രമായാണ് ഗണിക്കപ്പെട്ടിരുന്നത്. സ്ത്രീയുടെ അണ്ഡത്തിന്റെ പങ്ക് തിരിച്ചറിഞ്ഞത് അതിനുശേഷം മാത്ര മാണ്. ഖുർആൻ ജന്മത്തിലെ സ്ത്രീ-പുരുഷ പങ്കിനെ വ്യക്തമായി ഊന്നി പറഞ്ഞിട്ടുണ്ട്. “മനുഷ്യരേ, നിശ്ചയമായും നാം നിങ്ങളെ ഒരാണിൽനിന്നും പെണ്ണിൽനിന്നും സൃഷ്ടിച്ചിരിക്കുന്നു.”(49:13) “കൂടിച്ചേർന്നുണ്ടാവുന്ന ഒരു ബീജത്തിൽനിന്ന് നാം നിശ്ചയമായും മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.” (76: 2) 12. കുഞ്ഞിന്റെ ലിംഗനിർണയം നിർവഹിക്കുന്നത് പുരുഷബീജമാണെന്ന് വിശുദ്ധഖുർആൻ വ്യക്തമാക്കിയെങ്കിലും ശാസ്ത്രലോകമിത് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. “സ്രവിക്കപ്പെടുന്ന ഒരു ബീജത്തിൽ നിന്ന് ആൺ-പെൺ ഇണകളെ സൃഷ്ടിച്ചതും അവനാണ്.” (53: 45,46) ഒരു തുള്ളി ഇന്ദ്രിയത്തിൽ അസംഖ്യം ബീജങ്ങളുണ്ടാവുമെങ്കിലും അവയിലൊന്നു മാത്രമാണ് ജനനത്തിൽ പങ്കുചേരുന്നതെന്ന കാര്യവും ഖുർആനിവിടെ വ്യക്തമാക്കുന്നു. ജനിതകശാസ്ത്രം കണ്ടെത്തിയ നിരവധി വസ്തുതകൾ വിശുദ്ധ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതായി കാണാം. അത് സവിസ്തരമായ പഠനമർഹിക്കുന്നതായതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല. 13. “രണ്ട് സമുദ്രങ്ങളെ കൂട്ടിച്ചേർത്തതും അവൻ തന്നെ. ഒന്ന് രുചികരമായ തെളിനീർ. മറ്റേത് ചവർപ്പുറ്റ ഉപ്പുനീരും. രണ്ടിനുമിടയിൽ ഒരു മറയുണ്ട്. അവ കൂടിക്കലരുന്നതിനെ വിലക്കുന്ന ഒരു തടസ്സം.” (25:53) പതിനാറാം നൂറ്റാണ്ടിൽ തുർക്കി അമീറുൽ ബഹ്റ് സയ്യിദ് അലി റഈസ് രചിച്ച മിർആത്തുൽ മമാലിക് എന്ന ഗ്രന്ഥത്തിൽ, പേർഷ്യൻ ഗൾഫിന്റെ അടിത്തട്ടിൽ ഇത്തരം ജലാശയങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അത് കണ്ടെത്തിയതിനു തെളിവുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബഹ്റൈൻ തീരത്തുനിന്ന് മൂന്നര കിലോമീറ്റർ ദൂരെ പേർഷ്യൻ ഗൾഫിൽ ഉമ്മുസുവാലിയിൽ വമ്പിച്ച ശുദ്ധജലശേഖരം ഉപ്പു വെള്ളത്തിൽ കലരാതെ കണ്ടെത്തിയിരിക്കുന്നു. അങ്ങനെ നൂറ്റാണ്ടുകൾക്കപ്പുറം ഖുർആൻ അറിയിച്ച കാര്യം കണ്ടെത്താൻ മനുഷ്യസമൂഹത്തിന് സാധിക്കുകയുണ്ടായി. 14. നൂഹ് നബിയുടെ കപ്പൽ ജൂദി പർവതത്തിലാണ് ചെന്നുതങ്ങിയതെന്ന് ഖുർആൻ പറയുന്നു (11:44). Charles Berlits നോഹയുടെ നഷ്ടപ്പെട്ട പേടകം (The Lost Ship of Noah) എന്ന ഗ്രന്ഥത്തിൽ 1883-ൽ കിഴക്കൻ തുർക്കിയിലെ അറാറത്ത് പർവതനിരകളിലെ ജൂദിമലയിൽ 450 അടി നീളവും 150 അടി വീതിയും 50 അടി ഉയരവുമുള്ള കപ്പൽ കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. പര്യവേക്ഷണവേളയിൽ കണ്ടെടുക്കപ്പെട്ട ഈ കപ്പൽ നോഹാ പ്രവാചകന്റേതാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. നിരക്ഷരനായ ഒരാൾക്കെന്നല്ല, ആറാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന എല്ലാ വിജ്ഞാനങ്ങളും ആർജിച്ച മഹാപണ്ഡിതനുപോലും ഇത്തരം കാര്യങ്ങൾ കണ്ടെത്താൻ ആവില്ലെന്ന് സത്യസന്ധതയുടെ നേരിയ അംശമുള്ള ഏവരും അംഗീകരിക്കും. ദൈവികമെന്ന് സ്വയം അവകാശപ്പെട്ട ഒരു ഗ്രന്ഥം അന്നെന്നല്ല, തുടർന്നുള്ള നിരവധി നൂറ്റാണ്ടുകളിലും മുഴു ലോകത്തിനും അജ്ഞാതമായിരുന്ന ഇത്തരം കാര്യങ്ങൾ തുറന്നു പ്രഖ്യാപിക്കുവാൻ ധൈര്യം കാണിക്കുകയും ഒന്നൊഴിയാതെ അവയൊക്കെയും സത്യമാണെന്ന് സ്ഥാപിതമാകുകയും ചെയ്തതുതന്നെ ഖുർആൻ ദൈവികഗ്രന്ഥമാണെന്നതിന് അനിഷേധ്യമായ തെളിവാണ്. സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഒരു ഗ്രന്ഥം ശാസ്ത്ര വസ്തുതകൾ അനാവരണം ചെയ്യാൻ ധൈര്യപ്പെട്ടുവെന്നതും പിൽക്കാലത്തെ മനുഷ്യധിഷണയുടെ കണ്ടെത്തലുകളിലൊന്നുപോലും അവയ്ക്ക് വിരുദ്ധമായില്ലെന്നതും ആലോചിക്കുന്ന ആരെയും വിസ്മയഭരിതരാക്കാതിരിക്കില്ല. മനനം ചെയ്യുകവഴി ദർശനങ്ങൾ ഉരുത്തിരിഞ്ഞു വന്നേക്കാം. ശാസ്ത്രസത്യങ്ങൾ കണ്ടെത്താനും കഴിഞ്ഞേക്കാം. എന്നാൽ ചരിത്രവസ്തുതകൾ കേവലചിന്തയിലൂടെ ഉരുത്തിരിച്ചെടുക്കുക സാധ്യമല്ല. നിരക്ഷരനായ നബി തിരുമേനിയിലുടെ അവതീർണമായ ഖുർആൻ കാല സമൂഹങ്ങളുടെ ചരിത്രം വിശദമായി വിശകലനം ചെയ്യുന്നു. അവയിലൊന്നുപോലും വസ്തുനിഷ്ഠമല്ലെന്ന് സ്ഥാപിക്കാൻ ഇസ്‌ലാമിന്റെ വിമർശകർക്ക് ഇന്നോളം സാധിച്ചിട്ടില്ല. എന്നല്ല. അവയൊക്കെ തീർത്തും സത്യനിഷ്ഠമാണെന്ന് ലഭ്യമായ രേഖകളും പ്രമാണങ്ങളും തെളിയിക്കുകയും ചെയ്യുന്നു. ദൈവിക ഗ്രന്ഥമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഖുർആൻ ഭാവിയെ സംബന്ധിച്ച് നിരവധി പ്രവചനങ്ങൾ നടത്താൻ ധൈര്യപ്പെട്ടുവെന്നതും അവയൊക്കെയും സത്യമായി പുലർന്നുവെന്നതും അതിന്റെ അമാനുഷികതക്ക് മതിയായ തെളിവാണ്. ടോൾസ്റ്റോയി, വിക്ടർ യൂഗോ, മാക്സിം ഗോർക്കി, ഷേയ്ക്സ്പിയർ, ഗോയ്ഥെ, ഷെല്ലി, മിൽട്ടൻ തുടങ്ങി കാലം നിരവധി സാഹിത്യകാരന്മാരെ കാണുകയും, അവരുടെ രചനകളുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ നൂറ് വർഷം പിന്നിടുമ്പോഴേക്കും ലോകത്തിലെ ഏത് മഹദ്ഗ്രന്ഥത്തിലെയും പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും കാലഹരണപ്പെടുകയും പ്രയോഗത്തിലില്ലാതാവുകയും ചെയ്യുന്നു. യേശുവിന്റെ ഭാഷയായ അരാമിക്കിൽ ലോകത്തെവിടെയും ഇന്ന് ബൈബിളില്ല. സുവിശേഷങ്ങൾ രചിക്കപ്പെട്ട ഭാഷയിലും ശൈലിയിലും അവ നിലനിൽക്കുന്നുമില്ല. ഉള്ളവ വിവർത്തനങ്ങളായതിനാൽ അവയുടെ ഭാഷയും ശൈലിയും നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വേദഭാഷയും ഇന്ന് ജീവൽഭാഷയോ പ്രയോഗത്തിലുള്ളതോ അല്ല. എന്നാൽ പതിനാലു നൂറ്റാണ്ടു പിന്നിട്ടശേഷവും ഖുർആന്റെ ഭാഷയും ശൈലിയും പ്രയോഗങ്ങളും ഇന്നും അറബിയിലെ ഏറ്റം മികച്ചവയും അതുല്യവും അനനുകരണീയവുമായി നിലകൊള്ളുന്നു. അറബി ഭാഷ അറിയുന്ന ആരെയും അത് അത്യധികം ആകർഷിക്കുന്നു. ആർക്കും അതിന്റെ ആശയം അനായാസം മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇവ്വിധം നിത്യനൂതനമായ ഒരു ഗ്രന്ഥവും ലോകത്ത് എവിടെയും ഒരു ഭാഷയിലും കണ്ടെത്താനാവില്ല. എന്നാൽ ഇത്തരം ഏതൊരു വിവരണത്തേക്കാളുമേറെ ഖുർആന്റെ ദൈവികത ബോധ്യമാവാൻ സഹായകമാവുക അതിന്റെ പഠനവും പാരായണവുമത്രേ. “ഖുർആൻ ദൈവികമെന്നതിന് താങ്കളുദ്ധരിച്ച മുഴുവൻ തെളിവുകളും ഖുർആനിൽ നിന്നുള്ളവയാണല്ലോ. ഇതെങ്ങനെയാണ് സ്വീകാര്യമാവുക? സ്വർണവള സ്വർണനിർമിതമാണെന്നതിനു തെളിവു ആ വളതന്നെയാണ്. മാവ് മാവാണെന്നതിനു തെളിവു ആ വൃക്ഷം തന്നെയാണല്ലോ. ‘യുദ്ധവും സമാധാനവും’ ടോൾസ്റ്റോയിയുടേതാണെന്നതിന്നും ‘വിശ്വചരിത്രാവലോകം’ നെഹ്റുവിന്റെതാണെന്നതിന്നും പ്രസ്തുത ഗ്രന്ഥങ്ങളാണ് ഏറ്റവും പ്രബലവും സ്വീകാര്യവുമായ തെളിവ്. അവ്വിധം തന്നെ ഖുർആൻ ദൈവികമാണെന്നതിന്ന് ഏറ്റം ശക്തവും അനിഷേധ്യവുമായ തെളിവ് ആ ഗ്രന്ഥം തന്നെയാണ്.
സരസ്വതി തുടര്‍ന്നു: അനന്ത അവബോധത്തിന്റെ ഭാഗമായ മേധാ ശക്തി സ്വയം ഒരു മരമാണെന്നു നിനച്ചപ്പോള്‍ അതു മരമായി. കല്ലെന്നുസങ്കല്‍പ്പിച്ചപ്പോള്‍ കല്ലായി. പുല്ലെന്നു വിചാരിച്ചപ്പോള്‍ പുല്ലായി. “ജീവനുള്ള വസ്തുവും അല്ലാത്തതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ജഢവസ്തുവും ജീവനുള്ളവയും തമ്മിലും വ്യത്യാസമില്ല. കാരണം, എല്ലാറ്റിലും എല്ലായിടത്തും അനന്താവബോധം ഒരേപോലെ സുസ്ഥിതമത്രേ” വ്യത്യാസമുണ്ടാവുന്നത്‌ ഓരോന്നുമായി താദാത്മ്യം പ്രാപിക്കാനുള്ള ബുദ്ധിയുടെ ത്വരകൊണ്ടുമാത്രമാണ്‌. ഒന്നേ ഒന്നുമാത്രമായ അവബോധം പദാര്‍ത്ഥവസ്തുക്കളില്‍ പല നാമങ്ങളില്‍ അറിയപ്പെടുന്നു. അതുപോലെതന്നെയാണ്‌ പുഴുവായും എറുമ്പായും പറവയായും ഉള്ള ബുദ്ധിയുടെ താദാത്മ്യഭാവം കൊണ്ട്‌ അവകളായിത്തീരുന്നത്‌. ആ സത്തയില്‍ താരതമ്യപ്പെടുത്താന്‍ മറ്റൊന്നില്ല! വ്യതിരിക്തതയെന്ന ധാരണയില്ല. ഉത്തരധ്രുവത്തില്‍ നിവസിക്കുന്നവര്‍ക്ക്‌ ദകഷിണധ്രുവത്തിലെ ജനങ്ങളെപ്പറ്റി അറിയില്ല. അവരതുകൊണ്ട്‌ തമ്മില്‍ത്തമ്മില്‍ താരതമ്യപ്പെടുത്തുന്നുമില്ല. ഈ ബുദ്ധിശക്തി തിരിച്ചറിഞ്ഞു കല്‍പ്പിച്ചുവച്ചപാര്‍ത്ഥങ്ങള്‍ അങ്ങിനെത്തന്നെ നിലകൊണ്ടു. അവ മറ്റു പദാര്‍ത്ഥങ്ങളില്‍നിന്നും വിഭിന്നമല്ല. അവയ്ക്ക്‌ സചേതനമെന്നും അചേതനമെന്നും വ്യത്യാസം കല്‍പ്പിക്കുന്നത്‌ പാറപ്പുറത്തുണ്ടായ തവളയും അതിനപ്പുറത്ത്‌ ചെളിക്കുണ്ടിലുണ്ടായ തവളയും വെവ്വേറെയണെന്നു – ഒന്നു ജീവനില്ലാത്തതും മറ്റേത്‌ ജീവനുള്ളതും-പറയുമ്പോലെയാണ്‌. മേധാശക്തി എന്തു സ്വയം ‘ആയിത്തീര്‍ന്നു’ എന്നു വിചാരിച്ചുവോ അത്‌ അങ്ങിനെ തന്നെയായി സൃഷ്ടിയാരംഭം മുതല്‍ നിലകൊണ്ടു. അത്‌ എല്ലായിടത്തും,എന്നും നിലനില്‍ക്കുന്ന അനന്ത ബോധത്തിന്റെ ഭാഗമാണല്ലോ. അത്‌ ആകാശമായും വായുവായും സ്വയം സചേതനമായും അചേതനമായുമെല്ലാം അലോചിച്ചു. അവയെല്ലാമുണ്ടായത്‌ ഈ ബുദ്ധിശക്തിയുടെ സങ്കല്‍പ്പമായാണ്‌. ഈ പ്രത്യക്ഷമായ കാഴ്ച്ചകളൊന്നും സത്തല്ല. അവ യാഥാര്‍ഥ്യമാണെന്നു തോന്നുന്നുവെന്നേയുള്ളു. ലീലേ, നോക്കൂ, വിഥുരഥ രാജാവിന്റെ ജീവന്‌ പദ്മ രാജാവിന്റെ ദേഹത്തുപ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്നെനിക്കു തോന്നുന്നു. പ്രബുദ്ധയായ ലീല പറഞ്ഞു: ദേവീ നമുക്കങ്ങോട്ടു പോവാം. സരസ്വതി പറഞ്ഞു: പദ്മ രാജാവിന്റെ ഹൃദയത്തിലെ അഹംകാര തത്വവുമായി അനുരണനം ചെയ്ത്‌ വിഥുരഥന്‍ മറ്റൊരു ലോകത്തെയ്ക്കു പോവുകയാണെന്നു ചിന്തിക്കുന്നു. നമുക്ക്‌ നമ്മുടെ വഴിയേ പോവാം. ഒരാള്‍ക്ക്‌ മറ്റൊരാളുടെ പാതയില്‍ സഞ്ചരിക്കാന്‍പറ്റുകയില്ലല്ലോ.
അദ്വൈതാചാര്യനായ ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ കുലദേവക്ഷേത്രമാണ് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തന്റെ മാതാവിന്റെ നിത്യസ്നാനത്തിനായി തൊഴുകൈകളും നിറമിഴികളുമായി നിന്ന ബാലനായ ശങ്കരനെ ‘ഉണ്ണി നിന്റെ കാല്‍കൊണ്ട് വരയുന്നിടത്ത് നദി ഗതിയാകട്ടെ എന്നനുഗ്രഹിച്ച ഭഗവാന്റെ മുന്നില്‍തന്നെ ബാലനായ ശങ്കരന്‍ കാല്‍വരയുകയും മൂന്നുകിലോമീറ്റര്‍ ദൂരെ ഒഴികിയിരുന്ന പെരിയാറിന്റെ ഗതി മാറിവരികയും ചെയ്തു. ഭഗവാന്റെ ആജ്ഞാനുസരണം ഇന്നുള്ള ശ്രീകോവിലിലേക്ക് തന്റെ കുലദേവനെ ശങ്കരന്‍ മാറ്റി പ്രതിഷ്ഠിച്ചു. കാല്‍വരഞ്ഞ് നദി ഗതി മാറിയതിനാല്‍ ശശലമെന്ന ഗ്രാമം കാലടിയും, ഭഗവാന്‍ തൃക്കാലടിയപ്പനുമായി. വിഷ്ണുവിന്റെ ചതുര്‍ബാഹുവായുള്ള അഞ്ജന ശിലാ വിഗ്രഹമാണെങ്കിലും സങ്കല്‍പ്പമൂര്‍ത്തി പതിനൊന്ന് വയസ്സുള്ള ശ്രീകൃഷ്ണനാണ്. പാല്‍പായസം, നെയ് വിളക്ക്, പുഷ്പാഞ്ജലി ഇവയാണ് പ്രധാനം. ശ്രീകോവിലിന് ചേര്‍ന്ന് ഗണപതി, ശിവപാര്‍വതിമാരോടോപ്പമുള്ള അത്യപൂര്‍വമായ പ്രതിഷ്ഠയും തെക്ക് ഭാഗത്തായി ശ്രീ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുമാണ്. കാലടി സംസ്‌കൃത സര്‍വകലാശാലക്ക് സമീപമുള്ള ആചാര്യസ്വാമികളുടെ കുലദേവതാ ക്ഷേത്രങ്ങളായ പുത്തന്‍കാവ് ഭദ്രകാളി ക്ഷേത്രം, കോടങ്കാവ് ഭഗവതി ക്ഷേത്രം ഇവ ഈ ക്ഷേത്രത്തിന്റെ കീഴേടങ്ങളാണ്. See also ഗുരുവായൂരപ്പന്‍ മേല്‍ശാന്തിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട കഥ ആചാര്യ സ്വാമികളുടെ മാതാവിന്റെ ദേഹവിയോഗത്തിന് ശേഷം സംസ്‌ക്കാര കര്‍മങ്ങള്‍ക്ക് കാലടിയിലെ അന്നുള്ള പത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ എട്ടുപേരും നിസ്സഹകരിച്ചു. ശേഷിച്ച രണ്ട് ഇല്ലക്കാരില്‍ തലഭാഗം ഏറ്റി ചിതയില്‍ വച്ചവര്‍ തലയാറ്റും പിള്ളിമനയെന്നും കാല്‍ഭാഗം എടുത്ത് വച്ചവര്‍ കാപ്പിള്ളിമനയെന്നും അറിയപ്പെട്ടു. എട്ടില്ലക്കാരും ആചാര്യ സ്വാമികളുടെ കോപത്തിനിരയായി നശിച്ച് പോയി. മാതാവിന്റെ സമാധിയില്‍ അന്തിത്തിരി കൊളുത്തുന്നതിന് കാപ്പിള്ളി മനക്കാരെ ചുമതലപ്പെടുത്തി. ആചാര്യ സ്വാമികള്‍ തന്റെ ദിഗ്വിജയയാത്ര പുനരാരംഭിച്ചു. ഈ ക്ഷേത്രത്തിന് കിഴക്ക് വശത്തായി പ്രത്യേകം മതില്‍ കെട്ടി സമാധിമണ്ഡപം ആയിരത്തിയൊരുന്നൂറു വര്‍ഷം കാപ്പിള്ളി മനയില്‍ നിന്നും അന്തിത്തിരി കൊളുത്തി സംരക്ഷിച്ചു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തിയ ശൃംഗേരി മഠത്തിന് ഈ സമാധി മണ്ഡപവും വിളക്കുകാലുമാണ് ഇതുതന്നെയാണ് ആചാര്യ സ്വാമികളുടെ ജന്മ സ്ഥലമെന്ന് കണ്ടെത്താന്‍ സഹായിച്ചത്. തലയാറ്റും പിള്ളി, കാപ്പിള്ളി മനക്കാരുടെ മേല്‍നോട്ടതിലാണ് ക്ഷേത്രകാര്യങ്ങള്‍ നടക്കുന്നത്. See also സെപ്റ്റംബര്‍ 3 ന് അജഏകാജശി; ഇങ്ങനെ വ്രതമെടുത്താല്‍ ഇവിടെ നടക്കുന്ന കനകധാരായജ്ഞം വളരെ പ്രസിദ്ധവും, സമ്പത്ത്സമൃദ്ധിയുണ്ടാകാന്‍ ഏറെ നല്ലതുമാണെന്നാണ് വിശ്വസിക്കുന്നത്. അക്ഷയത്രിതീയയോടനുബന്ധിച്ച് നടത്തുന്ന ഈ യജ്ഞത്തില്‍ കനകലക്ഷ്മിയുടെ വിഗ്രഹത്തില്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ കൊണ്ട് കനകാഭിഷേകം നടത്തിയ ശേഷം സ്വര്‍ണ്ണം,വെള്ളി നെല്ലിക്കകളും കനകധാരാ മഹാലക്ഷ്മി യന്ത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു. ദാരിദ്ര്യം, ദുഖം ഇവ ശമിക്കുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിര്‍ത്തുന്നതിനും കനകധാരായന്ത്രങ്ങള്‍ പൂജാമുറിയില്‍ വായ്ക്കുന്നതിനും സ്വര്‍ണ്ണ നെല്ലിക്കകള്‍ സ്വര്‍ണ്ണ മാലയിലും വെള്ളി നെല്ലിക്കകള്‍ ചരടിലോ വെള്ളിമാലയിലോ ധരിക്കുന്നതും അഷ്ടഐശ്വര്യങ്ങളായ ആയുരാരോഗ്യധനധാന്യ സമ്പത്ത്സമൃദ്ധിക്ക് ഉത്തമാണെന്നും വിശ്വസിക്കപ്പെടുന്നു. See also ആരും വിശ്വസിക്കില്ല ഈ അനുഭവം Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... സപ്ലൈകോ ആർക്കൈവ്‌സ് മന്ത്രി ഇന്ന് (നവംബർ 18) ഉദ്ഘാടനം ചെയ്യും November 18 10:48 2022 Print This Article Share it With Friends by asianmetronews 0 Comments സപ്ലൈകോ ആർക്കൈവ്‌സിൻറെ ഉദ്ഘാടനം ഇന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വക്കേറ്റ് ജി.ആർ അനിൽ കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നിർവഹിക്കും. 48 വർഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന ഉപകരണങ്ങൾ തുടങ്ങിയവയാണ് ആർക്കൈവ്‌സിലുള്ളത്. ഓഗസ്റ്റ് 25ന് പ്രവർത്തനമാരംഭിച്ച സപ്ലൈകോ റിസർച്ച് ആൻഡ് ട്രെയിനിംഗ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആർക്കൈവ്‌സ് സജ്ജീകരിക്കുന്നത് . ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയ സംഭരണ രീതികളും ഗുണനിലവാര പരിശോധനാ നടപടികളും സപ്ലൈകോ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പരിചിതമാക്കുന്നതിനായാണ് ആർക്കൈവ്‌സ് തയ്യാറാക്കിയിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി അറിയിച്ചു. കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറിലും സപ്ലൈകോയിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഈർപ്പം പരിശോധിക്കുവാൻ ഉപയോഗിച്ചിരുന്ന ഹോട്ട് എയർ ഓവൻ, രാസ പരിശോധനയുടെ ഭാഗമായി ആഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന മഫിൾ ഫർണസ്, ഭക്ഷ്യധാന്യങ്ങളുടെ വലിപ്പം പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ലാബ് സിഫ്റ്ററും സീവ് സെറ്റും, സീഡ് ഗ്രേഡർ, ഹോട്ട് പ്ലേറ്റ്, ഇല്യൂമിനേറ്റഡ് പ്യൂരിറ്റി ബോർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യധാന്യസംഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന കീടങ്ങളുടെ മൗണ്ട് ചെയ്ത സാന്പിളുകളും ഇവയുടെ ജീവിതചക്രവും നിയന്ത്രണ മാർഗങ്ങളും വിശദമാക്കുന്ന വീഡിയോയും പ്രദർശനത്തിനുണ്ട്.
മലപ്പുറം (www.mediavisionnews.in):ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതില്‍ മനംനൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടീം തോറ്റതിന്റെ വിഷമവും മറ്റുള്ളവര്‍ കളിയാക്കുന്നതിന്റെ വിഷമവുമുള്ള കൊച്ചാരാധകന്‍ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സംവിധായകന്‍ അനീഷ് ഉപാസനയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ കുട്ടിയെ കണ്ടു പിടിച്ച് തരണമെന്നും തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ കാസ്റ്റ് ചെയ്യാനാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഇപ്പോളിതാ ആളെ കണ്ടെത്തിയിരിക്കുകയാണ്. ചിന്തു എന്നാണ് ഈ ബ്രസീല്‍ ആരാധകന്റെ പേര്. അനീഷിന്റെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളാണ് കുട്ടി ആരാധകനെ കണ്ടെത്തിയത്. കണ്ടെത്തി തന്നവര്‍ക്ക് നന്ദി പറയാനും സംവിധായകന്‍ അനീഷ് മറന്നില്ല. തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് അനീഷ് കുട്ടിയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. മധുരക്കിനാവിന്റെ ആദ്യ ഭാഗത്തേക്ക് ഒരു കുട്ടിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതെന്ന് അനീഷ് പറഞ്ഞു. കുസൃതിയ്ക്ക് അപ്പുറം ശക്തമായും നിഷ്‌കളങ്കമായും തന്റെ ടീമിന് വേണ്ടി വാദിക്കുന്ന കുഞ്ഞിനെ സിനിമയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും ആ നിഷ്‌കളങ്കത കണ്ട് ചിരി നിര്‍ത്താനാകുന്നില്ലെന്നും അനീഷ് പറഞ്ഞു. അനീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരക്കിനാവ്. മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്ന, തീര്‍ത്തും മലപ്പുറം കാരുടെ കഥപറയുന്ന ചിത്രമാണ് ഇത്. നായകനെ വെളിപ്പെടുത്താനായിട്ടില്ലെന്നും അതേസമയം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അനീഷ് പറഞ്ഞു. ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ?? പുതിയ ചിത്രമായ "മധുരക്കിനാവ്"ലേക്കാണ്,,, !!??Please share it…!!അനീഷ് ഉപാസന Posted by Aniesh Upaasana on Wednesday, July 11, 2018 Facebook Twitter WhatsApp Telegram Copy URL Previous articleലോകകപ്പിനേക്കാള്‍ വലുത് പലതുമുണ്ട്: ഈ പോരാളികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്: തരംഗമായി വീഡിയോ Next articleപൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ചു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ
പതിനൊന്ന് മാസം, അല്ലെങ്കിൽ ഒരു കൊല്ലം... അങ്ങനെയൊരു കാലാവധി നിശ്ചയിച്ച ശേഷമാണ് മിക്കവരും വീടുപണി തുടങ്ങുക. തീരുമാനിച്ച സമയത്തിനുള്ളിൽ... രണ്ട് മാസം, ആറ് ലക്ഷം: വീട് നിർമാണച്ചെലവു നിയന്ത്രിക്കാൻ കുറുക്കുവഴികളില്ല... പെട്ടെന്ന് കരകയറാനാകാത്ത ഒരു പ്രതിസന്ധിയിലേക്കാണ് കഴിഞ്ഞ പ്രളയകാലം അടൂർ ഐക്കാവിലെ രമേശനെയും കുടുംബത്തെയും തള്ളിയിട്ടത്. കനത്ത മഴയിലും കാറ്റിലും... തറവാട് പൊളിച്ചിട്ടും മായാതെ ഓർമകൾ; തറവാടിന്റെ പുനർജന്മം പോലെ പുതിയ വീട്... തിരുവനന്തപുരം പോത്തൻകോടുള്ള ഈ വീടിന് അർബൈൻ ഐവി ആർക്കിടെക്ട്സ് ഇട്ട പേര് ‘പുനർജനി’ എന്നാണ്. ബാങ്ക് ഉദ്യോഗസ്ഥരായ ഹരികൃഷ്ണന്റെയും നീതുവിന്റെയും... എപ്പോഴും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹം; ഇത് കൂട്ടുകുടുംബത്തിനു വേണ്ടി ഡിസൈൻ ചെയ്ത വീട് അണുകുടുംബത്തിനുള്ള വീടാണ് എല്ലാവർക്കും ആവശ്യം. എന്നാൽ പാലക്കാട് ചിറ്റൂരുള്ള ഈ വീട് കൂട്ടുകുടുംബത്തിനുള്ളതാണ്. ജ്യേഷ്ഠാനുജന്മാരായ മധുസൂദനനും... ചെറിയ മാറ്റങ്ങൾ; വീടിനു വന്ന മാറ്റം കണ്ടാൽ ആരും വിസ്മയിക്കും പഴയ വീട്ടിൽ ബോറടിച്ചപ്പോഴാണ് ബാബു ചാക്കുണ്ണിയും കുടുംബവും ഇന്റീരിയർ പുതുക്കാൻ തീരുമാനിച്ചത്. ഓരോ സ്പേസിനെയും കൃത്യമായി നിർവചിച്ച് ആർക്കിടെക്ട്... പറമ്പിന് ആകൃതിയില്ല, നടുവിലൊരു ആലും; പരിമിതികളെ കീഴടക്കി നിർമിച്ച കിടുക്കൻ വീട് പ്ലോട്ടിന്റെ ‘L’ ആകൃതി നല്ല വീട് വയ്ക്കുന്നതിനു തടസ്സമാകുമോ എന്നായിരുന്നു ധന്യയുടെ ടെൻഷൻ. കണ്ടുപരിചയിച്ചതെല്ലാം ചതുരത്തിലുള്ള പ്ലോട്ടും വിശാലമായ... ഒറ്റനില; സ്റ്റെയർകെയ്സില്ല; എന്നിട്ടും കാര്യമായ പൊളിക്കലുകളില്ലാതെ വീട് രണ്ടുനിലയായി രണ്ടു കിടപ്പുമുറികളുള്ള സാധാ ഒറ്റനില വീട്. 24 വർഷം പഴക്കം. മകളുടെ കല്യാണമായപ്പോഴാണ് വീടു പുതുക്കാൻ ഉത്തമൻ കാടഞ്ചേരിയും കുടുംബവും തീരുമാനിച്ചത്.... പുറമല്ല, അകമാണ് താരം. ഉദ്യോഗസ്ഥ കുടുംബങ്ങൾക്കും ചെറിയ പ്ലോട്ടിനും അനുയോജ്യം ഈ വീട് വലിയ വീട്ടു വളപ്പ്. അതിനു നടുവിലെ വീടിനു മുന്നിൽ പൂച്ചെടികൾ നിറഞ്ഞ മുറ്റവും പിറകിൽ വാഴയും പച്ചക്കറിയും നിറഞ്ഞ പിൻമുറ്റവും. പത്തിരുപത് കൊല്ലം... രണ്ട് സെന്റിലും ഒരുക്കാം കുഞ്ഞൊരു സ്വർഗം രണ്ട് സെന്റിലെ സ്വന്തം വീട് പുതുക്കിപ്പണിത എൻജിനീയർ എസ്. എ. നിയാസിന്റെ അനുഭവങ്ങൾ- ’’തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്താണ് മണക്കാട്. ഒരു തുണ്ടു... 2700 ചതുരശ്രയടി വീട് 30 ലക്ഷത്തിന്. അപ്പോഴും ജോസും റിജോയും പറയുന്നു ‘ചെലവ് ചുരുക്കൽ ചില്ലറ പണിയല്ല.’ പുതിയ വീട് വയ്ക്കാൻ പുറപ്പെടുന്നതിന് മുൻപ് ഞങ്ങൾ തിരഞ്ഞതു മുഴുവൻ ചെലവു കുറഞ്ഞ വീടുകളാണ്. ഗവേഷണം മാത്രമല്ല, പല ആർക്കിടെക്ടുമാരുടെയും... വാസ്തുനിയമങ്ങൾ തെറ്റിക്കാതെ 45 വർഷം പഴക്കമുള്ള വീട് പുതുക്കിയപ്പോൾ പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിലെ ഗ്രിഗി– അനുജ ദമ്പതികളുടെ 45 വർഷം പഴക്കമുള്ള വീടിനെ പുതുക്കിയെടുത്ത കഥയാണ് ഡിസൈനർമാരായ ജിതിനും സൽജനും... പെട്ടെന്നുള്ള തീരുമാനങ്ങള്‍ പലപ്പോഴും മികച്ചതായിരിക്കും. സംവിധായകൻ ജിസ് ജോയിയുടെ വെണ്ണലയിലെ അപാർട്മെന്റ് തെളിവ് എല്ലാം പെട്ടെന്നായിരുന്നു. കൊച്ചി വെണ്ണലയിലെ ഈ അപാർട്മെന്റ് സിനിമയുടെ എഴുത്താവശ്യങ്ങൾക്കു വേണ്ടിയാണ് ജിസ് വാടകയ്ക്കെടുത്തത്. പെട്ടെന്നൊരു ദിവസം... ഇത് പൂക്കളുടെയും പൂമ്പാറ്റകളുടെയും ഒപ്പം ഞങ്ങളുടെയും വീട് അടുത്തിടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ഒരു പാട്ടുണ്ടല്ലോ, ‘എൻജോയ് എൻചാമി.’ ജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് മുഴുവൻ ആ പാട്ടിലുണ്ട്.... മണ്ണിന്റെ തേപ്പ് കാണാനും ചന്തം, ജീവിക്കാനും സുഖം. കാണാം മണാശ്ശേരിയിലെ വീടിനഴക് റിട്ടയേർഡ് പൊലീസ് ഒാഫീസറായ സുബ്രഹ്മണ്യദാസൻ വീട് പണിതപ്പോൾ മണ്ണിന്റെ സുഖമൊന്നു പരീക്ഷിക്കാം എന്നു തീരുമാനിച്ചു. അതിനു കാരണമായത് എൻജിനീയർ... കോൺക്രീറ്റിന് ഇത്ര ഭംഗിയോ... ചെരണിയിലെ ബജറ്റ് വീട് കൊതിപ്പിക്കും മഞ്ചേരി ചെരണിയിലാണ് ജ്യേഷ്ഠൻ ജംഷീദ് ബാവയ്ക്കുവേണ്ടി ഷാനവാസ് ഇൗ വീട് ഡിസൈൻ ചെയ്തത്. ഇൗ സ്ഥലത്ത് ബന്ധുക്കളായ രണ്ടുപേരുടെ വീട് അപ്പുറത്തും... കണ്ടാൽ പറയില്ല കുത്തനെയുള്ള ചരിവിലാണ് ഈ വീടിരിക്കുന്നതെന്ന് കാഴ്ചയിൽ ആർക്കും മനസ്സിലാകാത്ത ഒരു പ്രത്യേകതയുണ്ട് കോലഞ്ചേരിയിലെ ഷിലോയ് വർഗീസിന്റെയും ലിജയുടെയും വീടിന്. അതിന്റെ ക്രെഡിറ്റ് മുഴുവൻ എൻജിനീയറും... സഹോദരി അയച്ച വീടിന്റെ ചിത്രം മനസ്സിൽ പതിഞ്ഞു. പിന്നെ സംഭവിച്ചത് ഇങ്ങനെ വിദേശത്തുള്ള സഹോദരി അയച്ചു കൊടുത്ത ചിത്രത്തിലെ വീടാണ് ജോബിഷ് തന്റെ വീടിനും സ്വപ്നം കണ്ടത്. മാനന്തവാടിയിൽ പന്ത്രണ്ടര സെന്റ് പ്ലോട്ടായിരുന്നു... അമ്മ പൂംപുഹാർ. അമ്മയ്ക്ക് മകന്റെ സ്നേഹസമ്മാനമായി ഒരു വീട് അമ്മയെ ഈശ്വരനെപ്പോലെ കണ്ട മകൻ! അമ്മ ഈ ലോകത്തില്ല എന്ന് അറിഞ്ഞിട്ടും അമ്മയുമായി സംവദിക്കുന്നയാൾ!ഫൊട്ടോഗ്രഫറായ ഉണ്ണി കോട്ടയ്ക്കലിന്റെ പുതിയ... ചെലവ് കുറയ്ക്കാൻ 10 വഴികൾ ചില നിയന്ത്രണങ്ങളും ബുദ്ധിപൂർവമായ ചിന്തകളും സമന്വയിപ്പിച്ചാൽ വീടുപണിയുടെ ചെലവ് നിയന്ത്രിക്കാം. അതിനു സഹായിക്കുന്ന 10 അറിവുകൾ. &gt; പ്ലാനിങ്... അന്നയാണ് ഈ‍ഡൻസിലെ ഹോം ഡിപ്പാർട്മെന്റിന്റെ അമരക്കാരി ഹൈബി ഈഡന്റെ ‘ഈഡൻസി’നെ വീടാക്കുന്നത് അന്നയുടെ ഇടപെടലുകളാണ്. ഹൈബിയുടെ ഭാര്യയായി അന്ന ഈ വീട്ടിലെത്തിയിട്ട് ഒൻപതു വർഷമായി. വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേ... വീടിനെ ട്രെഡീഷനൽ ശൈലിയിലാക്കാൻ 10 ടിപ്സ് ഏതൊക്കെ ശൈലികൾ മാറിവന്നാലും കേരളീയ വീടിന്റെ തലയെടുപ്പൊന്നു വേറെതന്നെ. കാലത്തിനും മായ്ക്കാനാവാത്ത പ്രൗഢിയാണ് ഇത്തരം വീടുകളുടെ മുഖമുദ്ര. പുതിയതായി... ചെലവ് കുറയ്ക്കാൻ ഫില്ലർ സ്ലാബ് ടെക്നിക് മിനിമലിസ്റ്റിക് ശൈലിയിലുൾപ്പെടെ എല്ലാതരം ആർക്കിടെക്ചറിലും യോജിക്കുന്ന മേൽക്കൂര നിർമാണ രീതിയാണ് ഫില്ലർ സ്ലാബ്. ചെലവു കുറഞ്ഞ വീടുകൾക്കും ഭിത്തികൾ... പുതുക്കിയതാണെന്നു വിശ്വസിക്കില്ല ഈ വീടുകണ്ടാൽ! 15വർഷം മുൻപു പണിത വീടു പുതുക്കാൻ കോഴിക്കോടുകാരൻ മുജീബ് തീരുമാനിച്ചത് വീടിന്റെ സൗകര്യങ്ങളും ഭംഗിയും കുറച്ചുകൂടി ആവാം എന്ന് തോന്നിയപ്പോഴാണ്. ഭിത്തി പൊളിക്കരുത്, മിനിമം മാറ്റങ്ങളേ ആകാവൂ... എന്നിട്ടും ഈ ഫ്ലാറ്റ് ഗംഭീരമായത് എങ്ങനെ? സ്ട്രക്ചറിൽ മാറ്റം വരുത്താതെ മൂന്നു മാസത്തിനുള്ളിൽ പുത്തനാക്കിത്തരണം! ഇതായിരുന്നു കൊച്ചി പൈപ്പ് ലൈൻ റോഡിലെ 3 BHK ഫ്ലാറ്റ് ഏൽപ്പിക്കുമ്പോൾ... ട്രോപ്പിക്കൽ‌ മോഡേൺ‌ ശൈലിയിൽ ഒരുക്കിയ ആർ‌ക്കിടെക്ട് അനൂപ് ശിവനന്ദന്റെ വീട് ‘‘എന്റെ സ്വന്തം വീടാണ്. എന്നുകരുതി ആർക്കിടെക്ടിന്റെ മാത്രം ഇഷ്ടങ്ങൾക്കു മുൻഗണന നൽകി നിർമിച്ച വീടല്ല. ഏഴ് വയസ്സുകാരി മകളുടെ, ടെക്കിയായ ഭാര്യയുടെ,... അധോലോകത്തിന്റെ വീടു കാണാം; തൃശൂരു വരെ പോയാൽ മതി! ഡാർക് സീൻ പ്രതീക്ഷിച്ചു വരുന്നവരെയെല്ലാം നിരാശപ്പെടുത്തും ഈ അധോലോക വീട്. തൂവെള്ള നിറത്തിൽ ചിരി തൂകി നിൽക്കുന്ന ഈ വീട് ചാലക്കുടിയിലെ അധോലോകം... ‘വീടിന്റെ ഓരോ ഇടവും ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു’ വീട്ടുകാർ ഡിസൈനർമാരായപ്പോൾ പിറന്നത് കിടിലൻ വീട് തിരുവനന്തപുരം ഉള്ളൂർ സ്വദേശിയും പ്രൈം ബിൽഡേഴ്സ് ആൻഡ് ആർക്കിടെക്ട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സാജനും എൻജിനീയറിങ് വിദ്യാർഥിയായ മകനും ചേർന്നാണ്... വീട് സ്വന്തമായി ഡിസൈൻ ചെയ്യാൻ ആഗ്രഹമുള്ളവർക്കിത് നല്ല മാതൃക, സ്വന്തമായി ഡിസൈൻ ചെയ്‌താൽ ഗുണങ്ങൾ പലതാണ് സ്വന്തം വീട് ഡിസൈൻ ചെയ്യുന്നത് ഒരേ സമയം വെല്ലുവിളി നിറഞ്ഞതും ത്രില്ല് തരുന്നതുമായ കാര്യമാണ്. മനസ്സിൽ കണ്ട വീട് സ്വയം യാഥാർഥ്യമാക്കിയ അനുഭവം... കണ്ണിലുടക്കുന്ന പുറം കാഴ്ച, കാറ്റും കുളിരും നിറച്ച് അകത്തളം, നാല് സെന്റിൽ 1700 സ്‌ക്വയർഫീറ്റ് വീട് ജോണിയും മായയും 1700 ചതുരശ്രയടി വിസ്തീർണമുള്ള വീട് പണിതത് കോഴിക്കോട് നഗരത്തിന്റെ ഭാഗമായ ചേവായൂരാണ്. വീട് ഡിസൈൻ ചെയ്തതും പണിയുടെ മേൽനോട്ടം... മനസ്സില്‍ കണ്ട വീടല്ല! അതിനേക്കാള്‍ മനോഹരം, കുടുംബത്തിൽ ഡിസൈനറുണ്ടായതിന്റെ ഗുണം, മണിയും ദീപയും പറയുന്നു പ്രളയം എല്ലാവരെയും പോലെ ഞങ്ങളെയും ബാധിച്ചു. ഞങ്ങളുടെ വീട് പൂർണമായും നശിച്ചു. ശരിക്കും മനസ്സ് തകർന്ന ദിവസങ്ങൾ. 45 വർഷം പഴക്കമുള്ള ആ വീടിനൊപ്പമാണ്... ഇവിടെങ്ങനാ പുരപ്പുറത്താണോ കാറിടുന്നത്? പയ്യന്നൂരിലെ പ്രസൂണിന്റെ വീട് കണ്ടാൽ ആരും ഇങ്ങനെ ചോദിച്ചുപോകും ഞങ്ങളൊക്കെ സാധാരണ വഴിയിലാണ് കാറിടുന്നത്... ഇവിടെങ്ങനാ പുരപ്പുറത്താണോ കാറിടുന്നത്. ആണോ നമ്പീശാ...? കാക്കക്കുയിൽ സിനിമയിലെ ഈ ചോദ്യത്തിന് അതേ... വീടിനു നേരെ അടിക്കുന്ന വെയിലിനെ പടിക്കു പുറത്തുനിർത്തിയത് വീട്ടുകാരന്റെ തലയിൽ ഉദിച്ച ഐഡിയ; ഇത് പ്രാവർത്തികമാക്കാവുന്ന മാതൃക കായ്ച്ച് നിൽക്കുന്ന മാവ്, റെഡിമെയ്ഡ് കുളവും അമ്പലും മീനും, പൂക്കൾ വസന്തം തീർക്കുന്ന ചെടികൾ, പച്ചപ്പുല്ല് വിരിച്ച മുറ്റം, ഇവയ്ക്കിടയിൽ... ദേവികയ്ക്ക് ഇന്റീരിയർ ഡിസൈനിംഗും വശമുണ്ടോ?: മുകേഷിന്റെ മനസറിഞ്ഞൊരുക്കിയ മാധവം: ചിത്രങ്ങൾ ഒഴുകുന്ന പുഴ പോലെയാണ് കലാകാരൻമാരുടെ മനസ്സ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, തട്ടും തടവുമേശാതെ... ഒടുവിൽ കലയുടെ സാഗരത്തിൽ നീന്തിത്തുടിച്ച്... പഴക്കം കൂടുന്തോറും വില കൂടുതലാണ് ലണ്ടനിലെ വീടുകൾക്ക്; അങ്ങനെയൊരു വീട് സ്വന്തമാക്കി മലയാളി കുടുംബം പഴക്കം കൂടുന്തോറും വില കൂടുതലാണ് ലണ്ടനിലെ വീടുകൾക്ക്. അങ്ങനെയൊരു വീട് സ്വന്തമാക്കി മലയാളി കുടുംബം. ലണ്ടനിൽ നിന്ന് ഫൗസാൻ അലി പറയുന്നു. ലണ്ടനിൽ... പഴയ തേക്കിന്‍ തടിയില്‍ ഇന്റീരിയർ ഒരുക്കിയപ്പോൾ, ഇത് അതിശയിപ്പിക്കുന്ന അകത്തളം, വീട്ടുകാർ തന്നെ ഇന്റീരിയർ ഡിസൈനറായപ്പോൾ സംഭവിച്ചത് <b>സ്വന്തം വീടിന്റെ ഇന്റീരിയർ മനോഹരമായി ഒരുക്കിയതിന്റെ കഥ പറയുകയാണ് കണ്ണൂർ മണൽ സ്വദേശികളായ സജ്ജാദും അനിതയും.</b>‘‘എട്ട് വില്ലകൾ അടങ്ങിയ... അലങ്കാരങ്ങളിലും സൗകര്യത്തിനും കുറവ് വരുത്തിയില്ല; സ്വന്തം വീട് നല്ല ഭംഗിയായി പണിതു, അതും മനസ്സിലുദ്ദേശിച്ച ബജറ്റിൽ! വീട്ടുകാരൻ തന്നെ വീട് ഡിസൈന്‍ ചെയ്തതിന്റെ ഗുണം എന്താണെന്ന് അറിയണമെങ്കിൽ മലപ്പുറം ജില്ലയിലെ പുകയൂരിലെ ഫായിസ് പറയുന്നു. സ്വന്തം വീട് നല്ല ഭംഗിയായി... എക്സ്റ്റീരിയറിൽ തീരുന്നില്ല, അകത്താണ് ശരിക്കും മാജിക്, മനസ്സ് കുളിർപ്പിച്ച് ‘സായ’, ആർക്കിടെക്ട് റോഷൻ നഗീനയുടെ സ്വന്തം വീട് <b>മ</b>റ്റു വീടുകൾ ഡിസൈൻ ചെയ്യാൻ വേണ്ടിവരുന്നതിന്റെ നാലിലൊന്ന് സമയമേ സ്വന്തം വീടിന്റെ കാര്യത്തിൽ ആർക്കിടെക്ട് റോഷൻ നഗീനയ്ക്ക് ലഭിച്ചുള്ളൂ. ഏറെ... ഞെങ്ങിഞെരുങ്ങിയില്ല, സൗകര്യങ്ങൾക്കും കുറവില്ല, രണ്ടര സെന്റിൽ അന്തസ്സായി 1500 സ്ക്വയർഫീറ്റ്, വീട്ടുകാർ തന്നെ ഡിസൈൻ ചെയ്ത വീട് ചെറിയ ഇടത്തിൽ വലിയ വീടൊരുക്കിയതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശികളായ അബ്ദുൾ ഷിഹാറും സുമിയയും. രണ്ടര സെന്റിൽ വീട്ടുകാര്‍ തന്നെ ഒരുക്കിയ... പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ വെട്ടുകല്ലും തടിയും ഓടും കൊണ്ടു പണിത പുതിയ വീട്, 2300 ചതുരശ്രയടിയുള്ള വീടിന്റെ അകത്തളം കണേണ്ടത് തന്നെയാണ്. പ്രകൃതിയിൽ നിന്ന് ആവശ്യത്തിനു മാത്രം എടുക്കുക, ഭൂമിക്ക് ദഹിപ്പിക്കാൻ ആകാത്തതിനെ തിരിച്ചു കൊടുക്കാതിരിക്കുക എന്നീ ലാറി ബേക്കർ ചിന്തകൾ തന്നെയാണ്... ടെറസിനെ ചെറിയ അപാർട്മെന്റ് ആക്കി മാറ്റി... ആർക്കും പിന്തുടരാം ഈ മാതൃക; സിന്ധ്യയുടെ ഓഫിസ് കം വീട്ടുവിശേഷങ്ങൾ ഓഫിസ് കെട്ടിടത്തിന്റെ ടെറസിൽ ചെറിയ അപാർട്മെന്റ് ഒരുക്കി അവിടെ താമസിച്ചാൽ ഓഫിസ് കാര്യവും വീട്ടുകാര്യവും സുഖമായി നടക്കും. കൊച്ചിയിലെ എക്സൽ... ചൂടിനോട് ഗുഡ്ബൈ, അകത്തളത്തിൽ നിറയെ കാറ്റും വെളിച്ചവും, ഇത് ചെറിയ പ്ലോട്ടിൽ പണിത വലിയ വീട് തൃശൂരിലെ അഭിഭാഷക ദമ്പതികളായ നിധിനും അരുണശ്രീയും തങ്ങളുടെ സ്വപ്നഭവനത്തിന്റെവിശേഷങ്ങൾ വിവരിക്കുന്നു ‘‘ട്രെഡീഷനല്‍ ശൈലിയിൽ വെട്ടുകല്ലിൽ... വീടിന്റെ മുന്‍വശത്ത് ഗെയിറ്റ് പാടില്ല, പുൽത്തകിടി ഒരുക്കി പരിപാലിച്ചാൽ പൈസ കിട്ടും! ന്യൂസിലൻഡിലെ വീട് വിശേഷങ്ങളുമായി മലയാളി ദമ്പതികൾ ന്യൂസീലൻഡിലെ ശാന്തസുന്ദരമായ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ തങ്ങളുടെ വീടിന്റെ വിശേഷങ്ങളുമായി അപ്പുവും ടെസ്സയും പറഞ്ഞു തുടങ്ങി. ‘‘വിശ്വസിക്കാനേ... ഉരുണ്ട കോണുകളുള്ള ത്രികോണാകൃതിയിൽ മേൽക്കൂര; വ്യത്യസ്തമാവുന്നു കോട്ടയം പള്ളത്തെ ഷൈജുവിന്റെ ‘ഗൗരീ നന്ദനം’... ബിൽഡർ കൂടിയായ ഷൈജുവിന് സ്വന്തം വീടിന്റെ ഡിസൈൻ വരയ്ക്കാൻ വേറെ സഹായത്തിന്റെ ആവശ്യമില്ലായിരുന്നു. കോട്ടയം പള്ളത്ത് ആറേമുക്കാൽ സെന്റിലാണ് ഷൈജുവിന്റെ... അജീ‌ബ് കൊമാച്ചിയുടെ വീട് സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള കാരണം ഇതാണ്! ഇങ്ങനെയും ചെലവ് കുറയ്ക്കാമോ? ഫോട്ടോഗ്രാഫർമാരുടെ വീട് എന്ന പേരിലാണ് അജീ‌ബ് കൊമാച്ചിയുടെ പുതുക്കിയ വീട് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഉപ്പയും മൂന്ന് മക്കളും പ്രഫഷനൽ... വാടക വീട്ടിലിരുന്ന് ലിൻസൺ ആ സ്വപ്നം കണ്ടു; 1560 ചതുരശ്രയടിയിൽ ഈ സ്വർഗമുയർന്നു; ബഡ്ജറ്റ് വീട് വീട് ഒരു സ്വപ്നമായി മാറുക. ഒരോ ഇടവും മനസ്സിൽ കാണുക. വീട് പൂർത്തിയാകുന്നതും കാത്തുകാത്തിരിക്കുക. എല്ലാവരും ഇങ്ങനെത്തന്നെയായിരിക്കും. വീട്ടുകാരുടെ... സാധാരണക്കാരന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്ത് ബജറ്റ് വേണം? ഉത്തരം എരുമപ്പെട്ടിയിലെ വിനോദിന്റെ വീട് പറയും... വിനോദിന്റെ വീട് പണിതത് വിനോദ് തന്നെയാണ്. കാരണം കക്ഷി ഒരു ഡിസൈനർ കൂടിയാണ്. തൃശൂർ ജില്ലയിെല എരുമപ്പെട്ടിയിലാണ് വിനോദ് എട്ടേമുക്കാൽ സെന്റ്... മഡ്പ്ലാസ്റ്ററിങ്ങിന്റെ കുളിര്, പഴയ തടിയിൽ നിന്നും ഫർണിച്ചർ; ചെലവ് കുറച്ച് മനോഹരമാക്കിയ പ്രകൃതിവീട് പ്രകൃതിയോട് ചേർന്ന് നിൽക്കണം, അകത്തളത്തിൽ മഡ് പ്ലാസ്റ്ററ്ററിങ്ങിന്റെ കുളിര് നിറയണം, പുറംഭിത്തി തേക്കാതെ നിർത്തി ആകർഷകമാക്കണം തൃശൂർ ജില്ലയിലെ... പട്ടാളക്കാരനായിരുന്ന അച്ഛൻ പണിത വീട് പൊളിച്ചില്ല, മകൻ ആഗ്രഹിച്ചതു പോലെയുള്ള സൗകര്യങ്ങളെല്ലാം കൂട്ടിച്ചേർക്കുകയും ചെയ്തു... വേറിട്ട വീടുപുതുക്കൽ കഥ ഇങ്ങനെ... ചോര നീരാക്കി പണിത വീട്... അത് പൊളിച്ചു കളയുന്നതു കാണുമ്പോൾ ഏത് അച്ഛന്റെയും ചങ്ക് പിടയും... ഈ നൊമ്പരം മനസ്സിലാക്കിയതുകൊണ്ടാണ് പഴയ വീട് പൊളിക്കാതെ... ക്വാറന്റിനിൽ പോയ ഭാര്യയ്ക്ക് സർപ്രൈസ്; തിരിച്ചു വന്നത് പുതിയ ലുക്കിലുള്ള വീട്ടിലേക്ക് എറണാകുളം ജില്ലയിൽ മഞ്ഞപ്രയിലുള്ള അനൂപിന്റെ വീടാണ് കഥാനായകൻ. ചക്ക അനൂപ് എന്നു പറഞ്ഞാലേ അനൂപിനെ ആളുകൾ അറിയൂ. അടുത്ത സുഹൃത്തുക്കൾക്കാണെങ്കിൽ 'ചക്ക'... ഇത് പുതിയ വീടല്ല, പുതുക്കിയ വീട്; ചതുരശ്രയടിക്ക് 1500 രൂപയ്ക്ക് പുത്തൻ വീട് നേടിയ മാജിക്ക്! പാലക്കാട് പിരായിരിയിലുള്ള ദേവദാസിന്റെ വീട് അൽപം പഴയതാണ്. മാത്രവുമല്ല, സൗകര്യങ്ങളും കുറവാണ്. വീട് പൊളിച്ചു പുതിയതു പണിയുകയാണോ...
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
‘ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ അവരുടെ ധാരണ മറ്റെന്തോ ആണെന്നാണ്, ഒരിക്കല്‍ അയാള്‍ എന്റെ മുഖത്ത് നോക്കി അത് പറയുകയും ചെയ്തു’ -ദുരനുഭവം പങ്കുവച്ച് ശ്രീധന്യ മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ.... Serial News Serial News1 year ago പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ കണ്ടാല്‍ എന്റെ സഹോദരിയെ പോലെയാണ്; പറയുന്നവര്‍ പറയട്ടെ എന്നാണ് ഉമ്മി അന്ന് പറഞ്ഞത് -കൂടെവിടെയിലെ സൂര്യ Serial News1 year ago പാടാത്ത പൈങ്കിളിയില്‍ നിന്നും അനുമോള്‍ പുറത്ത്, ഇനി അവന്തികയായി എത്തുക മറ്റൊരു താരം; അനുമോളെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍ Serial News1 year ago സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ട്, പക്ഷെ ആരും കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്നെ വിളിക്കാറില്ല -മനസ് തുറന്ന് സാന്ത്വനത്തിലെ ബാലേട്ടന്‍ മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച ചേട്ടന്റെയും ചേച്ചിയുടെയും കഥ പറയുന്ന സാന്ത്വന൦ സീരിയൽ... Serial News1 year ago മൊത്തം എത്ര അവിഹിതം ഉണ്ടെന്ന് ഞാന്‍ ഇടയ്ക്ക് ചോദിക്കും, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം കരയുന്ന അവരുടെ മുഖമായിരുന്നു മനസ്സില്‍ -അനു നായര്‍ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സ്വന്തം സുജാത’. ചന്ദ്ര ലക്ഷ്മണ്‍, കിഷോര്‍ സത്യാ, ടോഷ് ക്രിസ്റ്റി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര സൂപ്പര്‍ ഹിറ്റായി സംപ്രേക്ഷണം തുടരുകയാണ്.... Serial News1 year ago ‘എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം, എന്റെ മാത്രം, വേറെ ആരുടേം ചേച്ചി ആവണ്ട’; ധന്യയോടുള്ള സ്നേഹം വെളിപ്പെടുത്തി റെനിഷ’എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം, എന്റെ മാത്രം, വേറെ ആരുടേം ചേച്ചി ആവണ്ട’; ധന്യയോടുള്ള സ്നേഹം വെളിപ്പെടുത്തി റെനിഷ സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് ഒരുപ്പോലെ സുപരിചിതയായ താരമാണ് ധന്യ മേരി വര്‍ഗീസ്‌. ഏഷ്യാനെറ്റ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം എന്ന സീരിയലിലെ പ്രധാന കഥാപാത്രമായ സീതയെ അവതരിപ്പിച്ചത് ധന്യയാണ്‌. സ്റ്റാര്‍ മാ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന... Serial News1 year ago ‘എത്ര തിരക്കാണെങ്കിലും എന്നും എന്നോട് സംസാരിക്കും, ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഇക്ക’ -റാഫിയെ കുറിച്ച് മനസ് തുറന്ന് മഹീന ഉപ്പും മുളകും എന്ന ജനപ്രിയ പാരമ്പരയ്ക് ശേഷം ഫ്ളവേഴ്സ് ചാനലിൽ ആരംഭിച്ച കുടുംബ പരമ്പരയാണ് ‘ചക്കപ്പഴം’. ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഈ പരമ്പരയ്‌ക്കായി. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ തിരക്കഥയിൽ ഒരുങ്ങുന്ന... Serial News1 year ago പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ഞാനും മിനിയും പ്രണയത്തിലാകുന്നത്; നീണ്ട നാളുകള്‍ പ്രണയിച്ചു, ഒടുവില്‍ വീട്ടില്‍ പറഞ്ഞു -പ്രണയകഥ പറഞ്ഞ് കുടുംബവിളക്കിലെ അനിരുദ്ധ് പ്രശസ്ത ചലച്ചിത്ര നടി മീര വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയ സീരിയൽ ആണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന ഈ പരമ്പരയിലൂടെ മിനിസ്ക്രീന്‍... Serial News1 year ago ‘അഭിനയം പോരാ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കി’; മനസ് വിഷമിച്ച് വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ പറഞ്ഞത് ഇങ്ങനെ -കുടുംബവിളക്കിലെ അനിരുദ്ധ് പറയുന്നു പ്രശസ്ത ചലച്ചിത്ര നടി മീര വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയ സീരിയൽ ആണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സമകാലിക... Serial News1 year ago എന്നെ ഇഷ്ടമല്ല എന്ന് എല്ലാവരുടെയും മുന്നില്‍ വച്ച് അവര്‍ പറഞ്ഞു; എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സെലിബ്രിറ്റിയായിരുന്നു അവര്‍ -വെളിപ്പെടുത്തലുകളുമായി അമൃത നായര്‍ കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ് ആദ്യ കാലങ്ങളിൽ ‘ശീതൾ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.... More Posts Page 1 of 6123456 Updates ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ് 67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്... മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്... നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്... 3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത് ‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്... “ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം... മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്... തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!! പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം... ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ... മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും... തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!! മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
kathakaḷ vāyikkunnat niṅṅaḷ āsvadikkunnuṇṭēā? inṟarmīḍiyaṟṟ alleṅkil appar inṟarmīḍiyaṟṟ Leval paṭhitākkaḷkkāyi pratyēkaṁ eḻutiya ñaṅṅaḷuṭe vinēāda ceṟukathakaḷ vāyikkuka. Do you enjoy reading stories? Read our entertaining short stories specially written for intermediate or upper intermediate level learners. Fun and Entertaining Short Moral Stories for Your Children, “The Bogey Beast” by Flora Annie Steel. “The Tortoise and the Hare” by Aesop. “The Tale of Johnny Town-Mouse” by Beatrix Potter. “The Night Train at Deoli” by Ruskin Bond. ജീവിതത്തിന്റെ കഥ: ചില സമയങ്ങളിൽ ആളുകൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, അവർ അവിടെ ഉണ്ടായിരിക്കാനോ ഏതെങ്കിലും തരത്തിലുള്ള ഉദ്ദേശ്യങ്ങൾ നിറവേറ്റാനോ ഒരു പാഠം പഠിപ്പിക്കാനോ അല്ലെങ്കിൽ നിങ്ങൾ ആരാണെന്നോ നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നുവെന്നോ മനസിലാക്കാൻ നിങ്ങളെ സഹായിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയാം. ഈ ആളുകൾ ആരാണെന്ന് നിങ്ങൾക്കറിയില്ല (ഒരുപക്ഷേ നിങ്ങളുടെ റൂംമേറ്റ്, അയൽക്കാരൻ, സഹപ്രവർത്തകൻ, ദീർഘനാളത്തെ സുഹൃത്ത്, കാമുകൻ അല്ലെങ്കിൽ ഒരു അപരിചിതൻ പോലും) എന്നാൽ നിങ്ങൾ അവരുമായി കണ്ണടയ്ക്കുമ്പോൾ, ആ നിമിഷത്തിൽ തന്നെ അവർ നിങ്ങളുടെ ജീവിതത്തെ ചിലരിൽ ബാധിക്കുമെന്ന് നിങ്ങൾക്കറിയാം അഗാധമായ വഴി. ചിലപ്പോഴൊക്കെ നിങ്ങൾക്ക് ഭയങ്കരവും വേദനാജനകവും അന്യായവുമാണെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങൾ സംഭവിക്കും, പക്ഷേ പ്രതിഫലനത്തിൽ നിങ്ങൾ കണ്ടെത്തുന്നത് ആ തടസ്സങ്ങളെ മറികടക്കാതെ നിങ്ങളുടെ കഴിവ്, ശക്തി, ഇച്ഛാശക്തി അല്ലെങ്കിൽ ഹൃദയം എന്നിവ ഒരിക്കലും മനസ്സിലാകില്ല എന്നാണ്. എല്ലാത്തിനും ഒരു കാരണമുണ്ട്. യാദൃശ്ചികമായോ ഭാഗ്യം കൊണ്ടോ ഒന്നും സംഭവിക്കുന്നില്ല. രോഗം, പരിക്ക്, സ്നേഹം, യഥാർത്ഥ മഹത്വത്തിന്റെ നഷ്ടപ്പെട്ട നിമിഷങ്ങൾ, തീർത്തും വിഡ് idity ിത്തം എന്നിവയെല്ലാം നിങ്ങളുടെ ആത്മാവിന്റെ പരിധികൾ പരീക്ഷിക്കുന്നതിനായി സംഭവിക്കുന്നു. ഈ ചെറിയ പരിശോധനകൾ ഇല്ലാതെ, അവ എന്തുതന്നെയായാലും, ജീവിതം സുഗമമായി നിർമ്മിച്ചതും നേരായതും പരന്നതുമായ ഒരു റോഡ് പോലെയാകും. ഇത് സുരക്ഷിതവും സുഖകരവുമാണ്, പക്ഷേ മന്ദബുദ്ധിയും തീർത്തും അർത്ഥശൂന്യവുമാണ്. നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളും നിങ്ങൾ അനുഭവിക്കുന്ന വിജയവും തകർച്ചയും നിങ്ങൾ ആരായിത്തീരുമെന്ന് സൃഷ്ടിക്കാൻ സഹായിക്കുന്നു. മോശം അനുഭവങ്ങൾ പോലും അതിൽ നിന്ന് പഠിക്കാം. വാസ്തവത്തിൽ, അവ ഒരുപക്ഷേ ഏറ്റവും വിശദവും പ്രധാനപ്പെട്ടതുമാണ്. ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കുകയോ ഒറ്റിക്കൊടുക്കുകയോ ഹൃദയം തകർക്കുകയോ ചെയ്താൽ അവരോട് ക്ഷമിക്കുക, കാരണം വിശ്വാസത്തെക്കുറിച്ചും നിങ്ങളുടെ ഹൃദയം തുറക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാൻ അവർ നിങ്ങളെ സഹായിച്ചിട്ടുണ്ട്. ആരെങ്കിലും നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ, നിരുപാധികമായി അവരെ സ്നേഹിക്കുക, അവർ നിങ്ങളെ സ്നേഹിക്കുന്നതിനാൽ മാത്രമല്ല, ഒരു തരത്തിൽ, അവർ നിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുകയും നിങ്ങളുടെ ഹൃദയവും കണ്ണുകളും എങ്ങനെ തുറക്കാമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും എണ്ണുക !!! ഓരോ നിമിഷവും അഭിനന്ദിക്കുകയും ആ നിമിഷങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധ്യമായതെല്ലാം എടുക്കുകയും ചെയ്യുക, നിങ്ങൾക്ക് ഒരിക്കലും ഇത് വീണ്ടും അനുഭവിക്കാൻ കഴിയില്ല. നിങ്ങൾ മുമ്പ് സംസാരിച്ചിട്ടില്ലാത്ത ആളുകളുമായി സംസാരിക്കുക, യഥാർത്ഥത്തിൽ ശ്രദ്ധിക്കുക. സ്വയം പ്രണയത്തിലാകാനും സ്വതന്ത്രരാകാനും കാഴ്ചകൾ ഉയർത്താനും അനുവദിക്കുക. നിങ്ങൾക്ക് എല്ലാ അവകാശവുമുള്ളതിനാൽ തല ഉയർത്തിപ്പിടിക്കുക. നിങ്ങൾ ഒരു മികച്ച വ്യക്തിയാണെന്ന് സ്വയം പറയുക, സ്വയം വിശ്വസിക്കുക, കാരണം നിങ്ങൾ സ്വയം വിശ്വസിക്കുന്നില്ലെങ്കിൽ, മറ്റുള്ളവർക്ക് നിങ്ങളെ വിശ്വസിക്കാൻ പ്രയാസമാണ്. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാം. നിങ്ങളുടെ സ്വന്തം ജീവിതം സൃഷ്ടിക്കുക, എന്നിട്ട് പുറത്തുപോയി ഒരു പശ്ചാത്താപവുമില്ലാതെ ജീവിക്കുക. ദാമുവിന്റെ അത്യാഗ്രഹം വരുത്തിയ വിന (Dhamuvinte athyagraham varuthiya vina)(The greedy Dhamu) : ഒരിടത്തൊരിടത്ത് ദാമു എന്ന് പേരുള്ള സ്വാർത്ഥനും അത്യാഗ്രഹിയുമായ ഒരു മനുഷ്യനുണ്ടായിരുന്നു. ഒരു ദിവസം അയാളുടെ മുപ്പതു സ്വർണനാണയങ്ങൾ അടങ്ങിയ സഞ്ചി നഷ്ടമായി. അയാൾ കുറെ അന്വേഷിച്ചിട്ടും സഞ്ചി കിട്ടിയില്ല. അയാൾ നിരാശനായി. അയാൾ നിരാശനായിരിക്കുന്നത് കണ്ട അയാളുടെ സുഹൃത്ത് കാര്യം അന്വേഷിച്ചു. സ്വർണനാണയങ്ങൾ കാണാതായ വിവരം ദാമു സുഹൃത്തിനോട് പറഞ്ഞു. അയാളുടെ സുഹൃത്ത് ഒരു സത്യസന്ധനും പരോപഹാരിയും ആയിരുന്നു. സുഹൃത്തിന്റെ പേര് രാമു എന്നായിരുന്നു. രാമു ദാമുവിനെ സഹായിക്കാനായി നാണയത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. കുറെ അന്വേഷണത്തിനൊടുവിൽ രാമുവിന് ദാമുവിന്റെ നാണയങ്ങൾ അടങ്ങുന്ന സഞ്ചി കിട്ടി. രാമു സഞ്ചിയുമായി ദാമുവിന്റെ അടുക്കലെത്തി. ദാമുവിന് സന്തോഷമായി. ദാമു സഞ്ചി തുറന്ന് നാണയങ്ങൾ എണ്ണി നോക്കി. മുപ്പതു സ്വർണനാണയങ്ങൾ അതിൽ ഉണ്ടായിരുന്നു. അപ്പോൾ അത്യാഗ്രഹിയായ ദാമു രാമുവിനോട് പറഞ്ഞു. "അല്ലയോ സുഹൃത്തേ, ഇതിൽ നാല്പത് സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതിൽ മുപ്പതു നാണയങ്ങളെ ഉള്ളൂ. താങ്കൾ ബാക്കി നാണയങ്ങൾ എടുത്തോ ?" "ആ സഞ്ചിയിൽ അത്രയും നാണയങ്ങളെ ഉണ്ടായിരുന്നുള്ളു. ഞാൻ അതിൽ നിന്നും ഒന്നും എടുത്തിട്ടില്ല." രാമു വിഷമത്തോടെ പറഞ്ഞു. എന്നാൽ ദാമു അത് സമ്മതിച്ചില്ല. അവർ തമ്മിൽ തർക്കമായി. അവസാനം തർക്കം മൂത്ത്‌ നായാധിപന്റെ അടുത്ത് പോകാമെന്നായി. അവർ രണ്ടു പേരും കൂടി ഒരു നായാധിപന്റെ അടുത്ത് ചെന്നു. എന്നിട്ട് നടന്നതെല്ലാം ന്യായാധിപനെ അറിയിച്ചു. ന്യായാധിപൻ കുറച്ചു സമയം ആലോചനാ നിമഗ്നായി ഇരുന്നു. അതിന് ശേഷം ദാമുവിനോട് ചോദിച്ചു. "നിങ്ങളുടെ സഞ്ചിയിൽ നാൽപതു സ്വർണനാണയങ്ങൾ ഉണ്ടായിരുന്നെന്ന് നിങ്ങള്ക്ക് ഉറപ്പാണോ ?" അത്യാഗ്രഹിയായ ദാമു പറഞ്ഞു. " അതെ, ആ സഞ്ചിയിൽ നാല്പത് സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു." അതുകേട്ട ന്യായാധിപൻ രാമുവിനോടു ചോദിച്ചു. "നിങ്ങൾ ഈ സഞ്ചിയിൽ നിന്ന് നാണയങ്ങൾ എടുത്തോ?" രാമു വിഷമത്തോടെ പറഞ്ഞു. "ഇല്ല. ഞാൻ അതിൽ നിന്ന് ഒന്നും എടുത്തിട്ടില്ല.എന്റെ കൈയിൽ കിട്ടിയപ്പോൾ മുപ്പതു നാണയങ്ങളെ ഉണ്ടായിരുന്നൊള്ളു." കുറച്ചു നേരത്തിന് ശേഷം ന്യായാധിപൻ ദാമുവിനോട് പറഞ്ഞു. "നിങ്ങളുടെ സഞ്ചിയിൽ നാൽപതു നാണയങ്ങൾ ഉണ്ടായിരുന്നെന്ന് അല്ലെ പറഞ്ഞത്. പക്ഷെ ഈ സഞ്ചിയിൽ മുപ്പതു നാണയങ്ങളെ ഉള്ളൂ. അതുകൊണ്ട് ഈ സഞ്ചി നിങ്ങളുടേത് ആയിരിക്കില്ല. ഈ സഞ്ചി ഞാൻ രാമുവിന് കൊടുക്കുവാണ്. നിങ്ങളുടെ സഞ്ചി ഏത്രയും പെട്ടെന്ന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു." അങ്ങനെ അത്യാഗ്രഹിയായ ദാമു നാണിച്ചു തലയും താഴ്ത്തി നിന്നു. പരോപകാരിയായ രാമുവിന് മുപ്പത് സ്വർണനാണയങ്ങൾ കിട്ടി. ദാമു അത്യാഗ്രഹത്തിനു പോയില്ലായിരുന്നെങ്കിൽ അയാൾക്ക്‌ നഷ്ടപെട്ട സ്വർണനാണയങ്ങൾ തിരിച്ചു കിട്ടിയേനെ. ഗുണപാഠം :: അത്യാഗ്രഹം ആപത്ത് .... . അപ്പൂപ്പനും അമ്മൂമ്മയും അപ്പവും !! (Appooppanum Ammoommayum Appavum) : പണ്ട് പണ്ട് ഒരുപാട് ദൂരെ ഒരു ഗ്രാമത്തിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർ രണ്ടുപേരും ഭയങ്കര പിടിവാശിക്കാരായിരുന്നു. അപ്പൂപ്പനാകട്ടെ ഒരു പിശുക്കനും. പല ദിവസവും അവർ പട്ടിണി കിടന്നു. ഭക്ഷണം കഴിച്ചാൽ ചിലവ് കൂടുമല്ലോ എന്ന് കരുതിയാണ് അവർ ജീവിച്ചത്. അങ്ങനെയിരിക്കെ ഒരു ദിവസം അടുത്ത വീട്ടിൽ നിന്നും നല്ല അപ്പം ചുടുന്ന നറുമണം വന്നപ്പോൾ അപ്പൂപ്പനും അമ്മൂമ്മക്കും നാവിൽ വെള്ളം ഊറി. അവർക്കും അപ്പം തിന്നാൻ കൊതി ആയി. അമ്മൂമ്മ പറഞ്ഞു കുറച്ച് അരിയും തേങ്ങയും കൊണ്ടുവന്നാൽ നല്ല അപ്പം ചുട്ടു നമുക്കും കഴിക്കാം. അപ്പൂപ്പൻ സമ്മതിച്ചു. പക്ഷേ അരി മേടിച്ചാൽ പൈസ ചിലവാകുമല്ലോ. അപ്പൂപ്പൻ ആലോചിച്ചു! ആലോചിച്ച് ആലോചിച്ച് അവസാനം അപ്പൂപ്പൻ ഒരു ഉപായം കണ്ടെത്തി, പൈസ ചെലവാക്കാതെ അരിയും തേങ്ങയും സംഘടിപ്പിക്കാൻ. എന്നിട്ട് അപ്പൂപ്പൻ എന്ത് ചെയ്തെന്നോ? അപ്പൂപ്പൻ തന്റെ പുതപ്പിന്റെ അറ്റത്തു ചക്ക പശ പുരട്ടി അരിക്കടയിലേക്ക് നടന്നു. കടയിൽ അരി വച്ചിരിക്കുന്ന ചാക്കിന് മുകളിൽ പശയുള്ള പുതപ്പ് ഒന്നുമറിയാത്തതുപോലെ ഇട്ടതിനു ശേഷം തിരിച്ചെടുത്തു. അപ്പോൾ കുറച്ച് അരിമണികൾ പശയിൽ പറ്റിപിടിച്ചു! ആരും കാണാതെ അപ്പൂപ്പൻ അവ പെറുക്കിയെടുത്തു. ഇത് പലവട്ടം ആവർത്തിച്ചപ്പോൾ കിട്ടിയ കുറച്ച് അരിയുമായി അപ്പൂപ്പൻ വീട്ടിലേക്കു തിരിച്ചു! പോകുന്ന വഴിയിൽ ഒരു കാക്ക തേങ്ങയുമായി പറന്നു വരുന്നത് കണ്ട അപ്പൂപ്പൻ ഒരു കല്ലെടുത്തു കാക്കയെ എറിഞ്ഞു. പേടിച്ചുപോയ കാക്ക തേങ്ങാ ഉപേക്ഷിച്ചു പറന്നുപോയി! അപ്പൂപ്പനാകട്ടെ ആ തേങ്ങയുമെടുത്തു വീട്ടിലെത്തി. അതിനുശേഷം അരിയും തേങ്ങയും അമ്മൂമ്മയുടെ കയ്യിൽ കൊടുത്തിട്ട് അപ്പം ചുടാൻ പറഞ്ഞു. അമ്മൂമ്മ അരിയൊക്കെ കഴുകി പൊടിച്ച് തേങ്ങായും ചേർത്ത് അപ്പം ചുട്ടു. ചുട്ടുകഴിഞ്ഞപ്പോൾ ആകെ മൂന്നപ്പം! രണ്ടുപേർക്കും വായിൽ വെള്ളം ഊറി. അവർ അപ്പം പങ്കിടാൻ തീരുമാനിച്ചു. അപ്പൂപ്പൻ പറഞ്ഞു എനിക്ക് രണ്ട് അപ്പം വേണം അമ്മൂമ്മ ഒരെണ്ണം എടുത്താൽ മതി. അമ്മൂമ്മ സമ്മതിക്കുമോ? അമ്മൂമ്മ പറഞ്ഞു ഞാൻ കഷ്ടപ്പെട്ട് അപ്പം ഉണ്ടാക്കിയിട്ട് എനിക്ക് ഒരെണ്ണമോ? എനിക്ക് രണ്ടെണ്ണം വേണം, അപ്പൂപ്പൻ ഒരെണ്ണം എടുത്താൽ മതി. അപ്പൂപ്പൻ സമ്മതിച്ചില്ല. കഷ്ടപ്പെട്ട് അരിയും തേങ്ങയും സംഘടിപ്പിച്ച തനിക്ക് രണ്ടപ്പം കിട്ടിയേ തീരൂ എന്നായി. രണ്ടുപേരും തർക്കിച്ചു മടുത്തു. അവസാനം രണ്ടുപേരും കൂടി ഒരു തീരുമാനമെടുത്തു. രണ്ടുപേരും മിണ്ടാതെയിരിക്കാം. ആര് ആദ്യം മിണ്ടുന്നോ അയാൾ തോൽക്കും, അയാൾക്ക്‌ ഒരപ്പം! വിജയിക്കുന്ന ആൾക്ക് രണ്ടപ്പവും! അങ്ങനെ അവർ മത്സരം ആരംഭിച്ചു. രണ്ടുപേരും മിണ്ടാതെ ഇരിക്കാൻ തുടങ്ങി. ഇരുന്നിരുന്ന് മടുത്ത അവർ കിടന്നു. കടുത്ത മത്സരമാണല്ലോ ഇത്തിരി വൈകിയാലും രണ്ടപ്പം കിട്ടുമല്ലോ എന്ന് ഇരുവരും കരുതി. അപ്പോഴാണ് ഒരു കാക്ക അതുവഴി പറന്നു വന്നത്. കാക്ക നോക്കുമ്പോൾ മൂന്ന് അപ്പം ഉണ്ടാക്കി വെച്ചിട്ട് അപ്പൂപ്പനും അമ്മൂമ്മയും മാറി കിടക്കുന്നു. കാക്ക കൂടുതൽ ഒന്നും ആലോചിച്ചില്ല, ഒരപ്പവും കൊത്തിയെടുത്തു പറന്നുപോയി. അപ്പൂപ്പനും അമ്മൂമ്മയും അതൊന്നും ശ്രദ്ധിക്കാതെ കിടന്നു. മിണ്ടിയാൽ ഒരപ്പമല്ലേ കിട്ടൂ. കുറച്ചു അഴിഞ്ഞപ്പോൾ ഒരു പൂച്ച അതുവഴി വന്നു. ഒരപ്പം പൂച്ചയും എടുത്തുകൊണ്ടു പോയി. അപ്പൂപ്പനും അമ്മൂമ്മയും അറിഞ്ഞതുമില്ല ഒന്നും മിണ്ടിയുമില്ല, മിണ്ടിയാൽ തോറ്റുപോവില്ലേ! അത് കണ്ടുകൊണ്ട് അടുത്തവീട്ടിലെ ഒരു കുട്ടി അതിലേ വന്നു. അവന് വിശക്കുന്നുണ്ടായിരുന്നു. അവൻ അപ്പൂപ്പനേം അമ്മൂമ്മയേം മാറി മാറി വിളിച്ചു. രണ്ടുപേരും മിണ്ടുന്നില്ല. അവൻ മിച്ചമുണ്ടായിരുന്ന അപ്പവും എടുത്ത് തന്റെ വീട്ടിലേക്കു പോയി. പോകുന്ന വഴി കണ്ട മുതിർന്ന ഒരാളോട് അവൻ പറഞ്ഞു അപ്പൂപ്പനും അമ്മൂമ്മയും മരിച്ചു എന്ന്! അയാൾ വേഗം അവിടെയെത്തി. അപ്പൂപ്പനേം അമ്മൂമ്മയേം വിളിച്ചുനോക്കി, അനക്കമില്ല. അയാൾ ആദ്യം തന്നെ അപ്പൂപ്പന്റെ വായും മൂക്കും മൂടിക്കെട്ടി. ശ്വാസം മുട്ടിയ അപ്പൂപ്പൻ ശബ്ദം ഉണ്ടാക്കി. അപ്പോൾ അമ്മൂമ്മ ചാടിയെണീറ്റ് ഞാൻ ജയിച്ചേ എനിക്ക് രണ്ടപ്പം കിട്ടിയേ എന്ന് പറഞ്ഞു അടുക്കളയിലേക്ക് ഓടി. കൊതിയോടെ നോക്കിയപ്പോൾ ഒരപ്പം പോലും മിച്ചമില്ല! രണ്ടുപേരും ഇളിഭ്യരായി. വിട്ടുവീഴ്ച ചെയ്തിരുന്നേൽ ഒരപ്പമെങ്കിലും കിട്ടിയേനെ എന്ന് അവർ ചിന്തിച്ചു. അപ്പൂപ്പനും അമ്മൂമ്മയും ചാമ്പങ്ങയും (Appooppanum Ammoommayum Champangayum) (The Older Couple and The Water Apple) : ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി. ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. "എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു കാണുവാൻ. നമുക്ക് ഇതാർക്കും കൊടുക്കേണ്ട. അടുത്ത വീടുകളിലെ കുട്ടികൾ വരുമ്പോൾ നമുക്കവരെ ഓടിക്കാം. " ഇതുകേട്ട് അപ്പൂപ്പൻ പറഞ്ഞു. "ശരിയാ , ഇതാർക്കും കൊടുക്കേണ്ട. നമുക്കും കഴിക്കേണ്ട. എന്നും കണ്ടു കൊണ്ടിരിക്കും." അപ്പൂപ്പനും അമ്മൂമ്മയും ചാമ്പയ്ക്ക് കാവലിരുന്നു.അവർ ചാമ്പങ്ങ പറിക്കാൻ വന്ന കുട്ടികളെയെല്ലാം ഓടിച്ചു. അവർ പഴുത്തു ചുവന്ന ചാമ്പങ്ങ സന്തോഷത്തോടെ കണ്ടു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ അവരുടെ ചാമ്പങ്ങ രാത്രിയിൽ ആരോ പറിക്കുന്നുണ്ടെന്ന് അവർക്കു മനസിലായി. അവർ ആളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത് ഒരു മരപ്പട്ടിയാണെന്ന്‌ അവർക്ക് മനസിലായി. അപ്പൂപ്പനും അമ്മൂമ്മയും മരപ്പട്ടിയെ എങ്ങനെ പിടിക്കാം എന്ന് തല പുകഞ്ഞാലോചിച്ചു. അങ്ങനെ അമ്മൂമ്മക്കൊരു ഒരു ബുദ്ധി തോന്നി. അമ്മൂമ്മ പറഞ്ഞു . "രാത്രി ആകുമ്പോൾ അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ ഇരിക്കണം. മരപ്പട്ടി വരുമ്പോൾ അതിനെ കുലുക്കി താഴേക്കിടണം. ഞാൻ ഒരു വടിയുമായി താഴെ ഇരിക്കാം. ഞാൻ അതിനെ അടിച്ചു കൊല്ലാം." അപ്പൂപ്പൻ സമ്മതിച്ചു. അങ്ങനെ രാത്രിയായി. അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ പുതച്ചു മൂടി ഇരുന്നു. അമ്മൂമ്മ ചാമ്പ മരത്തിന്റെ ചുവട്ടിലും ഇരുന്നു. കുറെ നേരമായിട്ടും മരപ്പട്ടി വന്നില്ല. അപ്പൂപ്പന് ഉറക്കം വന്നു തുടങ്ങി. അപ്പൂപ്പൻ അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി. ഉറങ്ങി മരത്തിൽ നിന്നു താഴേക്കു വീണു. രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി. അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മക്ക്‌ തോന്നി."ഇത് മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി. പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻ തുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി. ഗുണപാഠം :: നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും .... . രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി. അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മക്ക്‌ തോന്നി."ഇത് മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി. പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻ തുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി. ഗുണപാഠം :: നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും .... . സ്വർണമീനും കാക്കയും (Swarnameenum Kakkayum) (The Gold Fish & The Crow) : ഒരു കുളത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ. അയ്യയ്യേ! നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ നോക്ക്, എന്തു ഭംഗിയാണെനിക്ക്! " , സ്വർണമീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും. അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു. കുളത്തിൽ എന്തോ സ്വർണനിറത്തിൽ വെട്ടിത്തിളങ്ങുന്നത് കാക്കചേട്ടന്റെ കണ്ണിൽപ്പെട്ടു. "ഹയ്യടാ , അതൊരു സ്വർണമീനാണല്ലോ!" , കാക്കചേട്ടന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. കാക്കച്ചേട്ടൻ വേഗം സ്വർണമീനിനെ ഒറ്റക്കൊത്ത് ! ഭാഗ്യത്തിന് സ്വർണമീനിന്റെ ഒരു കുഞ്ഞിച്ചിറകിനു മാത്രമേ കൊത്തുകോണ്ടുള്ളൂ ഏതായാലും സ്വർണമീനിന്‌ നന്നായി വേദനിച്ചു. തനിക്ക് സ്വർണനിറം ഉള്ളതുകൊണ്ടാണ് കാക്കച്ചേട്ടൻ കൊത്താൻ വന്നതെന്ന് സ്വർണമീനിന്‌ മനസിലായി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മേഴത്തൂർ യൂണിറ്റ് രൂപീകരിക്കുന്നത് 1982 ലാണ്. 1982 ൽ പി.ഇ.ഡി.നമ്പൂതിരി ക്യാപ്റ്റനായ കലാജാഥക്ക് കൊടുമുണ്ട, പരുതൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. പ്രസ്തുത കലാജാഥയാട് അനുബന്ധിച്ചാണ് മേഴത്തൂർ യൂണിറ്റ് രൂപീകരിച്ചത്. അന്ന് ഒറ്റപ്പാലം മേഖല സെക്രട്ടറി ആയിരുന്ന ടി.കെ.ശങ്കരനാരായണനാണ് യൂണിറ്റ് രൂപീകരണത്തിനായി മേഴത്തൂരിൽ വന്നത്. മേഴത്തൂർ യൂണിറ്റിന്റെ ആദ്യ ഭാരവാഹികളായി. ഇ.എം.ബ്രഹ്മദത്തൻ (പ്രസിഡന്റ്), എം.ടി.അച്ചുതൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മേഴത്തൂർ ഗ്രന്ഥാലയം പ്രവർത്തകരാണ് യൂണിറ്റ് അംഗങ്ങളായി ചേർന്നത്. മേഴത്തൂർ യൂണിറ്റ് സജീവമായത് 1984ലെ ശാസ്ത്രകലാജാഥയാടുകൂടിയാണ്. 1984ൽ മൂന്നു ശാസ്ത്രകലാജാഥകളാണ് (ഉത്തര/മദ്ധ്യ/ദക്ഷിണ) കേരളത്തിൽ പര്യടനം നടത്തിയത്. ഒക്ടാബർ 1 മുതൽ 21 വരെ നടന്ന മദ്ധ്യ മേഖലാ കലാജാഥ, പാലക്കാട് ജില്ലയിൽ മേഴത്തൂരിൽനിന്നാണ് ആരംഭിച്ചത്. ശ്രീ.എം.പി.വീരേന്ദ്രകുമാർ ആണ് മദ്ധ്യമേഖല കലാജാഥ ഉദ്ഘാടനം ചെയ്തത്. കെ.രാമചന്ദ്രനായിരുന്നു സ്വാഗത സംഘം കൺവീനർ. 1989ൽ മേഴത്തൂരിൽ സ്വീകരണം നല്കിയ വനിത കലാജാഥയുടെ കൺവീനർ വി.ടി. മഞ്ജരിയായിരുന്നു. ഭാപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട് 1986ൽ നടന്ന ഒരു കാൽനടജാഥ, അന്ന് മേഴത്തൂർ യൂണിറ്റ് പ്രവർത്തകനായിരുന്ന സ്ഥാണു നാഥൻ ഓർമ്മിക്കുന്നു. കുമരനെല്ലൂരിൽനിന്ന് ആരംഭിച്ച കാൽനട ജാഥ മേഴത്തൂരിലാണ് സമാപിച്ചത്. ഉന്തുവണ്ടിയിൽ മൈക്കെല്ലാം ഘടിപ്പിച്ച് തള്ളിയാണ് കാൽനട ജാഥ പ്രയാണം ചെയ്തത്. മേഴത്തൂർ ഗ്രന്ഥാലയത്തിന്റെ പ്രവർത്തനത്തിൽ പരിഷത്തും പരിഷത്തിന്റെ പ്രവർത്തനത്തിൽ ഗ്രന്ഥാലയവും പരസ്പര പൂരകമായി പ്രവർത്തിച്ചു. 1989ലെ വനിത കലാജാഥയും ജനകീയാസൂത്രണ പ്രവർത്തനവും വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇടയാക്കി. അടുപ്പു ക്യാമ്പേയ്‍നുകളും വീട്ടമ്മമാരിൽ മതിപ്പുളവാക്കി. സാക്ഷരത പ്രവർത്തനങ്ങളിലും യൂണിറ്റ് പ്രവർത്തകർ സജീവമായി പങ്കെടുത്തു. മേഴത്തൂർ യൂണിറ്റിലെ ആദ്യത്തെ സെക്രട്ടറിയായ ശ്രീ.എം.ടി.അച്ചുതൻ പിന്നീട് ഒറ്റപ്പാലം മേഖലാ സെക്രട്ടറി ആയി. ആ കാലത്താണ് പട്ടിത്തറ യൂണിറ്റ് രൂപീകൃതമായത്. ആലൂർ വായനശാലയിൽ നടന്ന യൂണിറ്റ് രൂപീകരണ യോഗത്തിന് നേതൃത്വം നല്കിയത് മേഖലാ സെക്രട്ടറിയായ എം.ടി.അച്ചുതനാണ്. അദ്ദേഹം സി.പി.ഐ.(എം). എന്ന രാഷ്ട്രീയപ്പാർട്ടിയുടെ സജീവ പ്രവർത്തകനായി. 10 വർഷക്കാലം തൃത്താല പഞ്ചായത്തിന്റെ പ്രസിഡന്റുമായി. ഇപ്പാൾ സി.പി.എം.ന്റെ തൃത്താലയിലെ തലമുതിർന്ന നേതാവാണ്. ഇ.എം.ബ്രഹ്മദത്തൻ, എം.ടി.അച്ചുതൻ, കെ.രാമചന്ദ്രൻ, എം.ശങ്കരനാരായണൻ (കണ്ണൻ), ഇ.വി.സേതുമാധവൻ, കെ.വാസുദേവൻ (മണികണ്ഠൻ), കെ.സ്ഥാണുനാഥൻ, ടി.എം.ഹരിദാസ്, ടി.എം.ബാലചന്ദ്രൻ, എ.എം.ദിവാകരൻ, കെ.ആർ.ദാസ്, എൻ.ജി.ശ്രീധരൻ, കെ.ശശി, പി.മോഹനൻ, ടി.കൃഷ്ണകുമാർ. ടി.സുനിൽകുമാർ തുടങ്ങിയവർ മേഴത്തൂർ യൂണിറ്റ് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചവരാണ്. ഇവരിൽ ആദ്യത്തെ യൂണിറ്റ് പ്രസിഡന്റ് ഇ.എം.ബ്രഹ്മദത്തൻ, ടി.എം.ബാലചന്ദ്രൻ, എൻ.ജി.ശ്രീധരൻ എന്നിവർ നമ്മോടൊപ്പിമില്ല. 20ൽ താഴെ അംഗങ്ങളുമായി തുടങ്ങിയ മേഴത്തൂർ യൂണിറ്റിൽ കഴിഞ്ഞ വർഷം 93 അംഗങ്ങളെ ചേർത്തു. ഈ വർഷം (2021 – 22) 100 അംഗങ്ങളായി.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
07:38, 21 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleel E K (സംവാദം | സംഭാവനകൾ) (→‎കുറഞ്ഞ വരുമാനം മെച്ചപ്പെട്ട ജീവിതം) (മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം) കുറഞ്ഞ വരുമാനം മെച്ചപ്പെട്ട ജീവിതം വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായി മേഖലയിൽ ആരംഭിക്കുന്ന കുടുംബസദസ്സുകളിൽ പങ്കെടുക്കേണ്ട പ്രവർത്തക്ർക്കുള്ള പരിശീലനം ശ്രീ ബി എം മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗോപാൽജി, കെ ബിനുമോൾ, ദേവകി, ജി രാജൻ, അജിത്, ശിവനാരായണൻ, അജിത കെ, ജലീൽ, പ്രമീള, എന്നിവർ സംസാരിച്ചു. ശില്പശാല കണ്ണാടി യൂണിറ്റിലെ കിണാശ്ശേരിയിലാണു സംഘടിപ്പിച്ചത്. ജൂൺ പതിനേഴിനു,നാൽപ്പത്തഞ്ചു പേർ പങ്കെടുത്ത പരിപാടിക്കു യൂണിറ്റ് പ്രസിഡന്റ് മുരളിയും സെക്രട്ടറി അജിതയും നേത്രുത്ത്വം നൽകി. "https://wiki.kssp.in/index.php?title=സഹായം:എഡിറ്റിങ്‌_വഴികാട്ടി&oldid=728" എന്ന താളിൽനിന്ന് ശേഖരിച്ചത്
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
കുട്ടീഞ്ഞോയെ റാഞ്ചാനൊരുങ്ങി ആഴ്സനൽ; താരത്തിന്റെ കരാറിലുള്ള പ്രത്യേക ക്ലോസ് നീക്കം നടക്കാനുള്ള സാധ്യത കൂട്ടുന്നു By Gokul Manthara Mar 22, 2021 Real Valladolid v FC Barcelona - La Liga Santander / Soccrates Images/Getty Images ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയുടെ ബ്രസീൽ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സനലിന് പദ്ധതികൾ. 2018ൽ ലിവർപൂളിൽ നിന്ന് കുട്ടീഞ്ഞോയെ സ്വന്തമാക്കുമ്പോൾ ഒരു പ്രത്യേക ക്ലോസ് ബാഴ്സലോണ ഒപ്പുവെച്ചിരുന്നു. 20 മില്ല്യൺ പൗണ്ടിന്റെ ഈ ക്ലോസാണ് ഇപ്പോൾ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ആഴ്സനലിന്റെ സാധ്യതകൾ വർധിപ്പിച്ചിരിക്കുന്നത്. വമ്പൻ തുകക്ക് സ്വന്തമാക്കിയ കുട്ടീഞ്ഞോ ബാഴ്സലോണ ‌ജേഴ്സിയിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയാൽ ലാലീഗ ക്ലബ്ബ് ലിവർപൂളിന് 20 മില്ല്യൺ പൗണ്ട് കൂടി നൽകേണ്ടി‌വരും. ഇരു ക്ലബ്ബുകളും തമ്മിൽ ഇത്തരമൊരു ക്ലോസിൽ കരാർ സമയത്ത് ഒപ്പുവെച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതി‌ന് തയ്യാറല്ലാത്ത ബാഴ്സ അത് കൊണ്ടു തന്നെ വരും സമ്മറിൽ കുട്ടീഞ്ഞോയെ വിൽക്കാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞതായാണ്‌ വാർത്തകൾ. അടുത്ത സീസണിൽ ‌ടീമിലേക്ക് പുതിയ അറ്റാക്കിംഗ് മിഡ്ഫീൽഡറെ നോട്ടമിടുന്ന ആഴ്സനൽ അത് കൊണ്ടു‌ തന്നെ കുട്ടീഞ്ഞോക്കായി ശക്തമായി‌ രംഗത്തുണ്ടാകുമെന്നാണ് സൂചന. Cash-strapped Barcelona to offload Philippe Coutinho this summer https://t.co/BR0i1vNdUL — MailOnline Sport (@MailSport) March 21, 2021 അതേ‌ സമയം വലിയ പ്രതീക്ഷകളോടെ ബാഴ്സലോണ സ്വന്തമാക്കിയ കുട്ടീഞ്ഞോക്ക് ക്ലബ്ബിൽ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ കളിക്കാൻ ബയേൺ മ്യൂണിക്കിലേക്ക് പോയ താരം ഈ‌ സീസണിൽ തിരിച്ചെത്തിയെങ്കിലും മോശം ഫോമും പരിക്കും തിരിച്ചടിയായി. ബാഴ്സലോണ ജേഴ്സിയിൽ കളിച്ച 90 മത്സരങ്ങളിൽ 23 ഗോളുകൾ നേടിയ കുട്ടീഞ്ഞോ 14 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. അതേ സമയം കൂട്ടിഞ്ഞോയെ മാത്രമല്ല, മറിച്ച് ടീമിലെ ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാനേയും വരും സമ്മറിൽ വിൽക്കാൻ ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപ്പോർട്ടക്ക് പദ്ധതികളുണ്ടെന്നാണ് സൂചനകൾ. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എർലിംഗ് ഹാലാൻഡിനെ സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കുന്നതിനാണ് ഇത്തരമൊരു നീക്കം നടത്താൻ ലപ്പോർട്ട തയ്യാറെടുക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട് റിപ്പോർട്ട് ചെയുന്നത്.
വിമൽ താഴെത്തുവീട്ടിൽ: ആദ്യ ഇന്നിംഗിസിൽ മേൽകൈ വന്ന ഒരു സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെ എങ്ങനെ പുറത്തെടുക്കാമെന്ന് അവർക്ക് അറിയാം. അവരത് ചെയ്തു. ഒരു ടീം ആദ്യ ഇന്നിംഗിസിൽ 78 റൺസിന്‌ ഓൾ ഔട്ട് ആവുകയും അടുത്ത ഇന്നിംഗിസിൽ 63 എടുക്കുന്നതിൽ 8 വിക്കറ്റുകൾ നഷ്ടപ്പെടുത്തുന്നതിലൂടെ ബാറ്റിംഗ് തകർച്ച ആവർത്തിക്കുകയും ചെയ്താൽ, ബാറ്റിംഗ് യൂണിറ്റിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. ഇനിയും ടീം മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ, ഇംഗ്ലണ്ട് ഇത് ആവർത്തിക്കും എന്ന സാധ്യത തെളിയുന്നു. ബാറ്റിംഗ് ഘടനയിലും മാനസികാവസ്ഥയിലും ഇന്ത്യ കാര്യങ്ങൾ മാറ്റുന്നില്ലെങ്കിൽ ഈ പരമ്പരയിൽ ഇന്ത്യയുടെ നില പരുങ്ങലിലാകും.. ഈ സാഹചര്യങ്ങളിൽ ന്യായമായ ബാറ്റ് ചെയ്തവരുടെ പട്ടികയിൽ മുൻപിൽ രോഹിത്, രാഹുൽ & ജഡേജ എന്നിവരാകും. ചേതേശ്വർ പൂജാര കഴിഞ്ഞ മത്സരത്തിൽ ഫോം കണ്ടെത്തി, അകത്തേക്ക് വരുന്ന ഒരു ബോൾ ലീവ് ചെയ്യാം എന്ന മാരകമായ തീരുമാനം എടുക്കുന്നതുവരെ നല്ല ആത്മവിശ്വാസത്തോടെ കളിച്ചു. Anderson vs Bumra [Twiter] അതിനാൽ, ഈ നാല് കളിക്കാരെ ആദ്യ ആറ് സ്ഥാനങ്ങളിൽ നിലനിർത്തേണ്ടതുണ്ട്. ടെയിൽ-എൻഡേഴ്സുമായി കൂട്ടുപിടിച്ചു ഇന്നിംഗ്സ് ആരംഭിക്കുന്നതിൽ നിന്നും ഒരു മോചനം ജഡേജക്ക് നൽകണം. ഇന്ത്യക്ക് കൂടുതൽ റൺസിനായി അദ്ദേഹത്തിന്റെ മികച്ച ഫോം ടീം ഉപയോഗിക്കണം. അതുകൊണ്ട് തന്നെ ആദ്യ അഞ്ചിൽ ബാറ്റ് ചെയ്യാൻ ജഡേജയെ അനുവദിക്കണം. ഇനി പറയാത്ത പേരുകൾ വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്. രണ്ടാം ഇന്നിംഗ്സിൽ കോഹ്ലി അർധസെഞ്ച്വറി നേടി അദ്ദേഹം കാര്യങ്ങൾ കഷ്ടിച്ച് നിയന്ത്രണത്തിലായി എങ്കിലും ഓഫ് സ്റ്റമ്പിന് പുറത്ത് അദ്ദേഹം ഒരേ തെറ്റുകൾ ആവർത്തിച്ചിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കാരണമാണ്. അജിങ്ക്യ രഹാനെയും പന്തും ഓഫ് സ്റ്റമ്പിന് പുറത്ത് കാര്യമായ ബലഹീനത കാണിച്ചു. ഒരു ബാറ്റ്സ്മാൻൻറെ ക്രീസിൽ നിൽക്കാനുള്ള യോഗ്യത, ഫോമും നിൽക്കാനുള്ള താല്പര്യവും അനുസരിച്ചാണെങ്കിൽ സെലക്ടർമാർ ഈ മൂന്ന് കളിക്കാരെയും ഒഴുവാക്കണം. ക്യാപ്റ്റനെ ഒഴുവാക്കുന്നത് ഇന്ത്യയിൽ ടീമിൽ സംഭവിക്കാത്ത ഒരു സാഹചര്യമായതിനാൽ വിരാട് കോഹ്‌ലിയുടെ സ്ഥാനം നിലനിർത്തിയേക്കാം. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ മധ്യനിരയിൽ സൂര്യ കുമാർ യാദവിനോ ഹനുമ വിഹാരിക്കോ അവസരം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പന്തിന്റെ സ്ഥാനത്ത് വൃദ്ധിമാൻ സാഹ വരണം, പന്തിനെക്കാൾ നന്നായി സാഹക്ക് എന്ത് ചെയ്യാനാകും എന്നി അറിയേണ്ടതും അനിവാര്യം. അങ്ങനെഎങ്കിൽ രോഹിത്, രാഹുൽ, പൂജാര, ജഡേജ, കോഹ്ലി, സൂര്യ കുമാർ യാദവ്, സാഹ എന്നിവരാകും ആദ്യ 7 ബാറ്റ്സ്മാൻമ്മാർ.. (സൂര്യയാദവിനേക്കാൾ ടീം മാനേജ്മെന്റ് വിഹാരിയെ കളിക്കുമെന്ന് തോന്നുന്നു, ഇല്ലെങ്കിൽ, മയങ്ക് അഗർവാളിനെ ഓപ്പൺ ഇറക്കി, രാഹുലിനെ മധ്യനിരയിൽ ഇറക്കി നിര ശക്തിപ്പെടുത്താനും ശ്രമിച്ചേക്കാം.) ഹെഡിംഗ്ലിയിലെ രണ്ട് ദിവസങ്ങളിലും ഇഷാന്ത് ശർമ്മ ഉർജ്ജസ്വലനായിരുന്നില്ല. ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലെ അവസാന രണ്ട് വിക്കറ്റുകൾ നേടുന്നതുവരെ അദ്ദേഹത്തിന് സമാനമല്ലാത്തതായി തോന്നി. എന്നാൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിനായി ഇഷാന്തിന് വിശ്രമം നൽകുകയും പകരം രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്താൽ ബൗളിംഗ് യൂണിറ്റ് കുറെ കൂടി പ്രൊഡക്ടിവ് ആകും ഇടംകൈയ്യൻ ബാറ്റ്സ്മാൻമാർക്കെതിരായ അശ്വിന്റെ റെക്കോർഡ് നാല് ഇടങ്കയ്യൻമാരെ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ബാറ്റിംഗ് യൂണിറ്റിനെതിരെ മികച്ച പ്രകടനം. ഒപ്പം ലോവർ ഓർഡറിൽ അശ്വിൻ കുറച്ച് ബാറ്റിംഗ് കരുത്ത് നൽകാനാകും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ പ്രകടനങ്ങൾ മെച്ചപ്പെടുത്തി, പ്രകടനങ്ങൾ ആവർത്തിക്കട്ടെ…
മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 7 റൺസ് ജയം. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ, 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നൈറ്റ്‌ റൈഡേഴ്‌സിന് 210 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ. എന്നിരുന്നാലും ഒരുനിമിഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ഓപ്പണർ ആരാൺ ഫിഞ്ചിന്റെയും ബാറ്റിംഗ് പ്രകടനം കെകെആറിനെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം സഞ്ജുവും രാജസ്ഥാനും വിജയം നേടിയെടുത്തു. ഇംഗ്ലീഷ് ഓപ്പണർ ബട്ട്ലർ ഈ സീസണിൽ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തുകയും ചെയ്തു.61 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പടെ 103 റൺസാണ് ഇംഗ്ലീഷ് ബാറ്റർ നേടിയത്. നേരത്തെ, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ജോസ് ബറ്റ്ലർ സെഞ്ച്വറി (100) നേടിയിരുന്നു. ഇതോടെ ഒരുപിടി റെക്കോർഡുകളും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ഓപ്പണർ. ബറ്റ്ലറെ കൂടാതെ, ശിഖർ ധവാൻ (2020), ഷെയ്ൻ വാട്സൺ (2018), ഹാഷിം അംല (2017), ക്രിസ് ഗെയ്ൽ (2011) എന്നിവരും 2 സെഞ്ച്വറികളുമായി ഈ എലൈറ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. 2016 ഐപിഎൽ സീസണിൽ 4 സെഞ്ച്വറികൾ നേടിയ വിരാട് കോഹ്‌ലിയാണ്‌ പട്ടികയിൽ ഒന്നാമത്. കൂടാതെ, ഐപിഎൽ 2022-ൽ ഇതിനോടകം ഏറ്റവും കൂടുതൽ തവണ 50+ സ്കോർ ചെയ്യുന്ന ബാറ്ററായും ബറ്റ്ലർ മാറി. ബറ്റ്ലർ 4 തവണ 50+ സ്കോർ ചെയ്തപ്പോൾ, 3 തവണ 50+ സ്കോർ ചെയ്ത മറ്റൊരു ഇംഗ്ലീഷ് താരമായ പഞ്ചാബ് കിംഗ്സിന്റെ ലിയാം ലിവിങ്സ്റ്റൺ ആണ് പട്ടികയിൽ രണ്ടാമത്. മാത്രമല്ല, ഇന്നത്തെ സെഞ്ച്വറി നേട്ടത്തോടെ ഐപിഎൽ ചരിത്രത്തിൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ബാറ്ററായി മാറിയിരിക്കുകയാണ് ബറ്റ്ലർ. എല്ലാത്തിനുമുപരി, ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാൻ റോയൽസ് കുപ്പായത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ബാറ്റർ എന്ന റെക്കോർഡും ജോസ് ബറ്റ്ലർ സ്വന്തം പേരിലാക്കി. 3 സെഞ്ച്വറികളുമായിയാണ് രാജസ്ഥാൻ റോയൽസിനായി 2 സെഞ്ച്വറികൾ നേടിയ അജിങ്ക്യ രഹാനെ, ഷെയ്ൻ വാട്സൺ എന്നിവരെ മറികടന്ന് ബറ്റ്ലർ രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന സെഞ്ച്വറി നേട്ടക്കാരനായത്. Share FacebookWhatsAppTelegram Sumeeb Maniyath എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്. Prev Post “മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം കൂടി ക്ലബ് വിടാനൊരുങ്ങുന്നു , കരാർ പുതുക്കില്ല”| Kerala Blasters Next Post ❝ഐ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് ഗോകുലം കേരള , ആദ്യ ഘട്ടത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി മലബാറിയൻസ്❞ |Gokulam Kerala
വിദ്യാഭിവൃദ്ധിക്കായി സരസ്വതിക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. തൂലികാപൂജ നടത്തുന്നതും വിദ്യാര്‍ത്ഥികളുടെ ഉയര്‍ച്ചയ്ക്ക് ഗുണകരമാണെന്ന് പറയാറുണ്ട്. വിദ്യാഗോപാലമന്ത്രാര്‍ച്ച നടത്തുന്നതും ഉത്തമഫലമെന്നാണ് വിശ്വാസം. ഒപ്പം വിദ്യാഭിവൃദ്ധിക്കായി ചില മന്ത്രങ്ങള്‍ ജപിക്കണമെന്നും ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്: ഓം സം സരസ്വതൈ്യ നമ: എന്ന മന്ത്രം രണ്ടു നേരവും 336 തവണ വീതം ജപിക്കുക. ബുധനാഴ്ച ആരംഭിച്ച് 18 ദിവസം തുടരെ ചെയ്യുക. ഓം ദം ദക്ഷിണാ മൂര്‍ത്തയേ നമ: എന്ന മന്ത്രം രാവിലെ 108 പ്രാവശ്യം ചൊല്ലുക. പൗര്‍ണമിനാളില്‍ ആരംഭിച്ച് 12ദിവസം തുടര്‍ച്ചയായി ചെയ്യുക. See also നെയ്‌വിളക്കിനു മുന്നില്‍ പ്രാര്‍ഥിച്ചാല്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ രോഹിണി നക്ഷത്രത്തില്‍ ‘ഓം കൃഷ്ണായ സര്‍വ്വജ്ഞായ വിദ്യാമേദേഹി ദദാവയ സ്വാഹാ’ എന്ന മന്ത്രം കൊണ്ട് 108 ആവൃത്തി തുളസീദളപുഷ്പാഞ്ജലി ചെയ്യുക. സാരസ്വതഘൃതം, സാരസ്വത മന്ത്രം കൊണ്ട് പൂജിച്ച് 41 ദിവസം തുടരെ സേവിക്കുക. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ കദളിപ്പഴം നിവേദിച്ച് സേവിക്കുക.ഇത് 21 ദിവസം തുടരെ ചെയ്യുക. ‘ ഓം ക്ലീം ഹൃഷീകേശായ നമ: എന്ന മന്ത്രം കൊണ്ട് വിഷ്ണുക്ഷേത്രത്തില്‍ 108 ഉരു തുളസീപുഷ്പാഞ്ജലി ചെയ്യുക. 12 ദിവസം തുടരെ അനുഷ്ഠിക്കണം.’ ഓം ഐം ക്ലീം സൗ:’ എന്ന മന്ത്രം ഉരു രണ്ടുനേരം ചൊല്ലുക. എത്രനാള്‍ വേണമെങ്കിലും ചൊല്ലാം. ബ്രഹ്മിഘൃതം സ്പര്‍ശിച്ച് ‘ ഓം വാക്പതയേ വചത്ഭുവേ നമ: ‘ എന്ന മന്ത്രം 3008 ഉരു ചൊല്ലുക പിന്നീട് വ്രതനിഷ്ഠയോടെ 21 ദിവസം ഘൃതം സേവിക്കുക. See also മംഗല്യസിദ്ധിക്ക് സരസ്വതീപൂജ പൗര്‍ണമിതോറും രാവിലെ നടത്തുക. എട്ടു പ്രാവശ്യം ചെയ്യണം. ‘ മേധദക്ഷിണാമൂര്‍ത്തയേ ഹ്രീംകാരമൂര്‍ത്തയേ വിശ്വമൂര്‍ത്തയേ സര്‍വജ്ഞാനസമൂഹം മേ ദേഹി ദദാവയ സ്വാഹാ’ എന്ന മന്ത്രം 36 ഉരു വീതം നിത്യവും പ്രഭാതത്തില്‍ ജപിക്കുക. ‘ ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍ത്തിയേ മഹ്യം മേധം പ്രജ്ഞാം. പ്രയശ്ചസ്വാഹാ’ എന്ന മന്ത്രം 108 പ്രാവശ്യം ജലത്തില്‍ സ്പര്‍ശിച്ച് ജപിച്ച് ഈ ജലം കുടിക്കുക.പ്രഭുതവിശ്വമോഹനായൈ ‘ ഓം ഐം ക്ലീം സൗ: നമ:’ എന്ന മന്ത്രം ദിവസവും രണ്ടു നേരവും ഉരു ജപിക്കുക.വിദ്യാരാജ്ഞീയന്ത്രം ധരിക്കുക. വിദ്യാരാജഗോപാലയന്ത്രം ധരിക്കുക.മേധാ ദക്ഷിണാമൂര്‍ത്തി പൂജ 21 നാള്‍ ചെയ്യുക.സാരസ്വതബലി മൂന്നു തവണ ചെയ്യുക.ദക്ഷിണാമൂര്‍ത്തിയന്ത്രം ധരിക്കുക. പനച്ചിക്കാട് സരസ്വതിക്ഷേത്രത്തില്‍ സാരസ്വത മന്ത്രപുഷ്പാഞ്ജലി ചെയ്യുക. See also നരസിംഹജയന്തി ദിനത്തില്‍ ഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍ Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
പുതിയൊരു വിഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. കഫക്കെട്ട് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു കാര്യമാണ്. ഇത് മൂലം മൂക്കടപ്പ് പോലെയുള്ള പ്രശ്നങ്ങളും മറ്റ് സഹിക്കാനാവാത്ത ബുദ്ധിമുട്ടുകളും എല്ലാം ഉണ്ടാക്കാം. നേരത്തെ തന്നെ മാറ്റിയില്ലെങ്കിൽ നെഞ്ചിലാണ് വേദന ഉണ്ടാക്കുന്നതാണ് വന്നുകഴിഞ്ഞാൽ ആൻറിബയോട്ടിക്കുകൾ ആശ്രയിക്കുകയേ വഴിയുള്ളൂ. കഫക്കെട്ട് മാറാൻ ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപായി നമുക്ക് ചെയ്യാവുന്ന വീട്ടുവൈദ്യം എന്താണ് എന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന 3 വീട്ടുവൈദ്യങ്ങൾ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഒന്നാമത്തെ വഴി ഒരു ഗ്ലാസ് ചെറിയ ചൂടുവെള്ളത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ചെറിയ ഉള്ളിയുടെ നീര് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. കഫക്കെട്ട് മാറാൻ ദിവസവും മൂന്നുതവണ വീതം ഇത് കുടിക്കുക. തേൻ ചേർക്കുമ്പോൾ ചെറിയ ചൂടുള്ള വെള്ളത്തിൽ മാത്രം ആയിരിക്കണം എന്നുള്ളത് ശ്രദ്ധിക്കണം. രണ്ടാമത്തെ വഴി ഒരു കപ്പ് വെള്ളം, രണ്ട് ടീസ്പൂൺ ഇഞ്ചി, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. ചെറുതായി തണുപ്പിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ഒഴിക്കുക. ഇത് ദിവസവും മൂന്നുതവണ കുടിച്ചാൽ എത്ര വലിയ കഫക്കെട്ട് മാറി കിട്ടുന്നതാണ്. ഇനി മൂന്നാമത്തെ വഴി ഒരു കപ്പ് ചൂടുവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര്, രണ്ട് വെളുത്തുള്ളി അല്ലി ചതച്ചതും അര ടീസ്പൂൺ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. ദിവസവും രണ്ടു തവണ കഴിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
നൂറുകണക്കിന് ആപ്പിൾ ഫോൺ ആരാധകർ ആണ് അതിന്റെ പുതിയ ഇറക്കുമതി ആദ്യം കൈപ്പറ്റാൻ ആപ്പിൾ സ്റ്റോറിന് മുന്നിൽ തിങ്ങി നിറഞ്ഞു നില്ക്കാറുള്ളത് September 24, 2018 in Variety നൂറുകണക്കിന് ആപ്പിൾ ഫോൺ ആരാധകർ ആണ് അതിന്റെ പുതിയ ഇറക്കുമതി ആദ്യം കൈപ്പറ്റാൻ ആപ്പിൾ സ്റ്റോറിന് മുന്നിൽ തിങ്ങി നിറഞ്ഞു നില്ക്കാറുള്ളത്. അവരുടെ പുതിയ ഇറക്കുമതിക്ക് വേണ്ടിയും ആരാധകർ ഇതുപോലെ ഉണ്ടായിരുന്നു. പക്ഷെ ഇത് ശരിക്കും മുതലാക്കിയത് മറ്റൊരു ഫോൺ കമ്പനിയാണ്. മറ്റാരുമല്ല അവരുടെ എതിരാളി ആയ ഹുവായ് ആണ്. https://www.facebook.com/hardwarezone/photos/pcb.10160800850620371/10160800850210371/?type=3&__tn__=HH-R&eid=ARDCYox1rpxC7ThCJLqE6_V4R0Rct2hmU_YQSmDxNxhhElaAwa54Q9DQG6rd21q9OFepOqn0NckmxP4w&__xts__%5B0%5D=68.ARDEuMn52-oY5J-UXPEqX5QTtV-fgJAI4z5E59m2d_oPNzrZPGQG-aLz0PoVrl5zmZIZeYmwxZY0t9JRh9tLUzQU9Ga3P-6lEcJPwtl8nJGCQ2q79sR_XMycPVQnMflAp-PRwxQYrmoEFgBkYJtf2gsxwQa5GRA_hTbISFRdc6cm1uExLOddm9o വ്യത്യസ്തമായ ഒരു മാർക്കറ്റിങ് തന്ത്രവുമായാണ് ഹുവായ് എത്തിയത്. ആപ്പിൾ സ്റ്റോറിന് മുന്നിൽ നിരന്നു നിന്ന ആരാധകർക്ക് ഹുവായ് അവരുടെ കമ്പനിയുടെ 10000 എംഎഎച് പവർബാങ്കുകൾ ആണ് നൽകിയത്. സിംഗപ്പൂരിൽ ആണ് ഹുവായ് പവർബാങ്കുകൾ നൽകിയത്. നൽകിയ പവർബാങ്കിൽ ഒരു ടാഗ് ലൈനും ഉണ്ടായിരുന്നു. ” ഇതാ നിങ്ങൾക്ക് ഒരു പവർ ബാങ്ക് , നിങ്ങൾക്ക് ഇത് ആവശ്യം വരും, എന്ന് ഹുവായ്”. കിട്ടുന്ന അവസരമൊക്കെ ആപ്പിളിനെ ട്രോള്ളാൻ ഹുവായ് മറക്കാറില്ല. ഇനി ലണ്ടനിൽ അവർ നൽകിയത് നിരന്നു നിൽക്കുന്നവർക്ക് ജ്യൂസ് ആണ്. ഹുവായ് ജ്യൂസ് വാഹനമെത്തിയാണ് ഇവർക്ക് ജ്യൂസ് നൽകിയത്. “തലച്ചോറിന് ഉന്മേഷം നൽകുന്ന പാനീയം , {ആപ്പിളിന്റെ അംശം പോലുമില്ല}” ഇങ്ങനെ ആണ് അവർ അതിനു ടാഗ്‌ലൈൻ നൽകിയത്. Say hello to the Huawei Ju%ce Van, it comes with brain-boosting drinks (with no traces of apple) to recharge minds, and plug sockets to recharge battery-depleted phones. A #HigherIntelligence is coming… 16.10.18 pic.twitter.com/jJLMbJmnnD — Huawei Mobile UK (@HuaweiMobileUK) September 21, 2018 We make juice that lasts… A #HigherIntelligence is coming. 16.10.18 pic.twitter.com/Pa2jIsZVkU — Huawei Mobile UK (@HuaweiMobileUK) September 21, 2018 Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
1. ഉപയോഗ സാഹചര്യങ്ങളെ ഓഫീസ് ഉപയോഗമായി തിരിക്കാം;യാത്രാ ഉപയോഗം;ഡ്രൈവിംഗ് ഉപയോഗം;ഔട്ട്ഡോർ സ്പോർട്സ് ഉപയോഗം; 1.ഓഫീസ് ഉപയോഗത്തിന്, ഇത് ശബ്‌ദ നിലവാരം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ്, കാരണം ഒരു നല്ല പാട്ടിന് നിങ്ങളെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും;അപ്പോൾ ഞാൻ YISON TWS-W22 ശുപാർശചെയ്യും.ഇത് ഏറ്റവും പുതിയ ബ്ലൂടൂത്ത് ഫംഗ്‌ഷൻ ഉപയോഗിക്കുന്നു, കൂടാതെ HIFi ശബ്‌ദ നിലവാരമുള്ള സംഗീതം നിങ്ങളെ അനുഗമിക്കുന്നു.കണക്ഷനോട് ഉപയോഗിക്കാൻ പറയുക, ഒരിക്കൽ കണക്റ്റുചെയ്യുക, അടുത്ത തവണ നേരിട്ട് ബന്ധിപ്പിക്കുക. 2. യാത്രാ ഉപയോഗത്തിന്, ദീർഘമായ സ്റ്റാൻഡ്‌ബൈ സമയത്തിന് കൂടുതൽ ശ്രദ്ധ നൽകപ്പെടുന്നു.ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന് 2 മണിക്കൂർ യാത്രാസമയത്തിനുള്ളിൽ സംഗീതത്തിന്റെ ആനന്ദം ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കാൻ കഴിയുമെങ്കിൽ, 8 മണിക്കൂർ ജോലിക്ക് ശേഷം നിങ്ങൾക്ക് അൽപ്പം ക്ഷീണം തോന്നുകയും ചെയ്യും.നിങ്ങൾ വിശ്രമിക്കുകയാണെങ്കിൽ, അത് സന്തോഷകരമായ കാര്യമായിരിക്കും.YISON TWS-T10 ശുപാർശ ചെയ്യുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.ഏകപക്ഷീയമായ ഇയർഫോണുകളുടെ സ്റ്റാൻഡ്‌ബൈ സമയം 4 മണിക്കൂറിൽ എത്താം 3.ഡ്രൈവിംഗ്, ഔട്ട്‌ഡോർ സ്‌പോർട്‌സിന്റെ ഉപയോഗം കണക്ഷൻ ഉയർന്നതാണോ, സ്റ്റാൻഡ്‌ബൈ സമയം കൂടുതലാണോ എന്നതിനെ കുറിച്ചാണ് കൂടുതൽ.അനുയോജ്യമായ വയർലെസ് ബ്ലൂടൂത്ത് ഹെഡ്സെറ്റിന് മനസ്സമാധാനത്തോടെ ഔട്ട്ഡോർ സ്പോർട്സ് കളിക്കാൻ നിങ്ങളെ അനുവദിക്കും.തുടർന്ന് ഞങ്ങൾ YISON TWS-W19 ശുപാർശ ചെയ്യുന്നു. 2.ചില ഉപഭോക്താക്കൾ ഹെഡ്‌സെറ്റിന്റെ രൂപകൽപ്പനയിലും ഫാഷനെ പിന്തുടരുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കാരണം ഒരു നല്ല ഉൽപ്പന്നം, ഡിസൈൻ കൂടുതൽ മികച്ചതാണെങ്കിൽ, ഉപയോക്താവിന് കൂടുതൽ സന്തോഷം നൽകും.അപ്പോൾ ഞങ്ങൾ TWS-T8 വളരെ ശുപാർശ ചെയ്യും.ഈ ഡിസൈൻ കൂടുതൽ ഒതുക്കമുള്ളതും മനോഹരവുമാണ്, നീണ്ട സ്റ്റാൻഡ്ബൈ സമയം, ധരിക്കാൻ കൂടുതൽ സൗകര്യപ്രദമാണ്;കൊണ്ടുപോകാൻ എളുപ്പവും. തീർച്ചയായും, ഞങ്ങളുടെ ഹെഡ്‌ഫോണുകൾക്കായി നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ, നിങ്ങൾക്ക് എന്നെ നേരിട്ട് ബന്ധപ്പെടാം: +8613724159219.
നമ്മുടെ തലയ്ക്കു മീതെ തൂങ്ങി നിൽക്കുന്ന ‘ഡെമോക്ലീസിന്റെ വാൾ’ ഏതു നിമിഷവും ചരടറ്റു താഴേക്ക് പതിക്കാം. യുക്രെയ്ൻ – റഷ്യ യുദ്ധം അനുനിമിഷം മുറുകുകയാണ്. ഒരു ലോക മഹായുദ്ധത്തിലേക്കോ ആണവയുദ്ധത്തിലേക്കോ ഇത് നീങ്ങുമോ എന്ന് അറിഞ്ഞു കൂടാ. അങ്ങനെ സംഭവിച്ചാൽ….. അങ്ങ് ദൂരെ 5800. കി മി അകലെ സംഭവിക്കുന്ന ഒരു ദുരന്തം എന്ന് കരുതി ആശ്വസിച്ചിരിക്കാൻ നമുക്കാവില്ല. ഏതു നിമിഷവും ഭാരതവും ഇതിന്റെ കെടുതികളിലേക്കു നീങ്ങിയേക്കാം. ഇപ്പോൾ തന്നെ അനേകം ഭാരതീയ കുടുംബങ്ങളിൽ മുറവിളി മുഴങ്ങുകയാണ്. കൂടാതെ നമ്മുടെ സാമ്പത്തിക ലോകം കൂപ്പു കുത്തി തുടങ്ങി. മറ്റനേകം ദുരന്തങ്ങൾ ഒന്നൊന്നായി കാത്ത് നിൽക്കുന്നു. ഈ ഘട്ടത്തിൽ ലോകജനതയുടെ സമാധാനത്തിനു വേണ്ടി നമ്മൾ പ്രാർത്ഥിക്കണം. അപ്പോൾ തന്നെ ഉക്രെയ്‌നു വേണ്ടി നാം പ്രത്യേകമായി പ്രാർത്ഥിക്കേണ്ട മറ്റൊരാവശ്യം കൂടെയുണ്ട്. ഏകദേശം 67.2% ആളുകൾ ഇന്ന് യുക്രെയ്‌നിൽ ക്രൈസ്തവ വിശ്വാസം ഉൾക്കൊള്ളുന്നവരാണ്. യുക്രെയ്‌ന്റെ ക്രൈസ്തവപാരമ്പര്യത്തിന് അപ്പോസ്തോലിക കാലത്തോളം പഴക്കമുണ്ട് എന്നാണ് പൊതുവെയുള്ള വിശ്വാസം. ക്രിസ്തു ശിഷ്യന്മാരിൽ ഒരുവനായ അന്ത്രയോസ് സുവിശേഷവുമായി കരിംകടലിന്റെ തീരപഥങ്ങളിലൂടെ യാത്ര ചെയ്തു, ഒടുവിൽ കീവിലെ മലമടക്കുകൾ കയറി ഇറങ്ങിയതായി പറയപ്പെടുന്നുണ്ട്. ഒൻപതാം നൂറ്റാണ്ടിലെ ക്രൈസ്തവസാന്നിധ്യത്തിനു വ്യക്തമായ രേഖകളുണ്ട്. മഹാനായ വ്ലാദിമിർ ചക്രവർത്തി സ്ലാവിക് പേഗനിസം വിട്ടു ക്രിസ്തു മാർഗം സ്വീകരിച്ചതോടെ രാജ്യത്തു ക്രമേണ ക്രൈസ്തവ വിശ്വാസം ഊട്ടി ഉറപ്പിക്കപ്പെട്ടു. അത് AD 988ലായിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്തു മതവിശ്വാസങ്ങളെല്ലാം പാടെ ഉപേക്ഷിക്കപ്പെട്ടു. റഷ്യൻ വിപ്ലവത്തിനും റഷ്യൻ ആഭ്യന്തര കലാപത്തിനും ശേഷം റഷ്യൻ സാമ്രാജ്യത്തിന്റെ അധികാരം ബോൾഷെവിക്കുകൾ പിടിച്ചെടുക്കുകയും സോവിയറ്റ് യൂണിയൻ രൂപം കൊള്ളുകയും ചെയ്തു. എങ്കിലും സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ ജനങ്ങളിൽ ദൈവവിശ്വാസം മടങ്ങിയെത്തി. 1922യിൽ സോവിയറ്റ് യൂണിയൻ രൂപം കൊണ്ടപ്പോൾ അതിനു നേതൃത്വം കൊടുത്ത ഒരു രാഷ്ട്രമാണ് യുക്രെയ്ൻ. എന്നാൽ പിന്നീട് 1991യിൽ സോവിയറ്റ് യൂണിയൻ ശിഥിലമായപ്പോൾ യുക്രെയ്ൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബ്രെത്റൻ സമൂഹത്തിന്റെ ഒരു പ്രാഗ്‌രൂപം എന്ന് വിശേഷിപ്പിക്കാവുന്ന അന – ബാപ്ടിസ്റ്റുകളുടെ സാന്നിധ്യം പതിനാറാം നൂറ്റാണ്ടിൽ യുക്രെയ്‌നിൽ ഉണ്ടായിരുന്നു. എന്നാൽ മൂന്നു നൂറ്റാണ്ടുകളോളം ഇത് സുഷുപ്താവസ്ഥയിലായിരുന്നു. 18 – 19 നൂറ്റാണ്ടുകളിൽ ജർമൻ കുടിയേറ്റക്കാരോടൊപ്പമാണ് പ്രൊട്ടസ്റ്റന്റ് വിശ്വാസം യുക്രെയ്‌നിൽ സജീവമാകുന്നത്. ലൂഥറൻ, അന – ബാപ്റ്റിസ്റ്റ് വിഭാഗക്കാരായിന്നു അവർ. സ്ടന്റിസ്റ്റുകൾ എന്നറിയപ്പെട്ട ഒരു സുവിശേഷ വിഹിത സമൂഹവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ശക്തമായ അന്തർ ദേശീയ ബന്ധങ്ങൾ ഉണ്ടായിരുന്ന ബാപ്റ്റിസ്റ്റ് സമൂഹമാണ് പിന്നീട് ഇവിടെ പ്രബലമായി മാറിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വോളിൻ കേന്ദ്രമാക്കി യുകെയ്‌നിലെ പ്രൊട്ടസ്റ്റന്റ് സമൂഹം വികസിച്ചു വന്നു. ഇന്ന് ബാപ്റ്റിസ്റ്റ്, പെന്തക്കോസ്തു, ശാബത് എന്നീ വിഭാഗങ്ങളാണ് ശ്രദ്ധേയമായ പ്രൊട്ടസ്റ്റന്റ് സമൂഹം. കീവിലെ ഹിൽസോങ് ചർച് വളരെ പ്രസിദ്ധമാണ്. ഓർത്തഡോൿസ് സമൂഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇവർ ഒരു ചെറിയകൂട്ടമാണെങ്കിലും വളരെ സജീവമാണ്. കിഴക്കൻ യൂറോപ്പ് – മധ്യഏഷ്യൻ രാഷ്ട്രങ്ങളെ പരിഗണിക്കുമ്പോൾ ഏറ്റവുമധികം മിഷനറിമാരെ സുവിശേഷ വയലിലേക്ക് പറഞ്ഞയക്കുന്ന ഒരു രാഷ്ട്രമാണ് യുക്രൈൻ. ഈ യുദ്ധം മൂലം ആ സുവിശേഷമുന്നേറ്റ സംരംഭത്തിന് ക്ഷീണം തട്ടാം. ദീർഘകാലമായി അന്തരീക്ഷം അയവില്ലാത്തതാണെങ്കിലും സഭ ഉണർവുള്ളതു തന്നെയായിരുന്നു. സഭയിലെ ചുമതലപ്പെട്ടവർ പലരും ഈ നാളുകളിലും തങ്ങളുടെ സഭാംഗങ്ങളെ സ്വന്തം വീട്ടിലും അതുപോലെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലും സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. “യുദ്ധം മുറുകിയപ്പോൾ ആഹാരമൊന്നും കിട്ടാതായി. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ഒരു റൊട്ടിയോ വെള്ളമോ കിട്ടുമോ എന്ന് അന്വേഷിച്ചു വീടിനു പുറത്തിറങ്ങിയതായിരുന്നു ഞാൻ. പെട്ടെന്ന്, അപകടസൂചനയായി സൈറൻ മുഴങ്ങി. കുടുംബമായി ബങ്കറിലേക്കു ഓടിച്ചെന്നപ്പോൾ പുരുഷന്മാരെ അതിൽ കയറ്റുവാൻ അധികാരികൾ കൂട്ടാക്കിയില്ല. എന്ത് ചെയ്യും എന്ന് വിഷമിച്ചിരുന്നപ്പോൾ സഭയിലെ ഇടയന്റെ ഒരു ഫോൺ കോൾ. അങ്ങനെ കുടുംബമായി ഞങ്ങൾ അദ്ദേഹത്തിന്റെ ഭാവനത്തിലെത്തി. തല്ക്കാലം സുരക്ഷിതരാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയില്ല.” യുദ്ധത്തിന്റെ പ്രകമ്പനം നിരന്തരം മുഴങ്ങുന്ന കാർ കീവ് എന്ന സ്ഥലത്തു നിന്നും കല്ലിശേരിക്കാരനായ നമ്മുടെ ഒരു സഹോദരൻ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ, തങ്ങളുടെ കുഞ്ഞാടുകളെ ഉപേക്ഷിച്ചു പുറത്തെങ്ങോട്ടും രക്ഷപെട്ടു പോകാൻ ഇടയന്മാർ തയ്യാറാകുന്നില്ല. അതൊരു നല്ല മാതൃകയാണ്. ആവും വിധം ക്രിസ്തീയ സ്നേഹം വെളിപ്പെടുത്താനുള്ള ഒരു അവസരമാണിത് എന്നവർ കരുതുന്നു. വ്ലാദിമിർ പുടിൻ അന്തിക്രിസ്തുവാണെന്നൊന്നും പറയുന്നത് തീരെ ഉചിതമായിരിക്കില്ല. പക്ഷെ ഈ യുദ്ധം ഉക്രെയ്‌നിലെ സജീവമായ സഭയുടെ വളർച്ചക്ക് വലിയ വിഘാതമായി തീരും എന്നതിന് സംശയമില്ല. KGB യുടെ പൂർവ രൂപമായ NKVD അംഗമായിരുന്ന, പുട്ടിന്റെ പിതാവ് ഒരു നിരീശ്വരനായിരുന്നു. അമ്മയാകട്ടെ ഒരു ഓർത്തഡോൿസ് സഭാവിശ്വാസിയും. പുട്ടിനും അമ്മയുടെ വിശ്വാസം അനുഗമിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇപ്പോഴത്തെ യുക്രൈൻ അക്രമം മൂലം അവിടെ നിന്നുമുള്ള മിഷനറി പ്രവർത്തനങ്ങൾക്കെല്ലാം ഉപരോധം ഉണ്ടാവുകയാണ്. റഷ്യക്ക് അവരുടേതായ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെങ്കിലും ഒരു യുദ്ധം സൃഷ്ടിക്കുന്ന കെടുതികൾ വളരെ വലുതാണ്. സഭകൾ ദീർഘ കാലത്തേക്ക് മുരടിച്ചു പോകും. ഈ കൊറോണ കാലത്തേ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാൻ സഭകൾക്ക് ഇനി എത്രയോ കാലം വേണ്ടി വരും. അതിന്റെ പിന്നാലെയാണ് ലോക വ്യവസ്ഥകളെ എല്ലാം തച്ചുടക്കുന്ന ഇപ്പോഴത്തെ ഈ യുദ്ധം. ബൈബിൾ പ്രവചനങ്ങൾ ഒന്നൊന്നായി നിറവേറി കൊണ്ടിരിക്കുകയാണ്. ഇത് സാധാരണ നാളുകൾ അല്ല. ഈറ്റുനോവിന്റെ ആരംഭമാണ് ഏന് നാം തിരിച്ചറിയണം. ആ ബോധ്യത്തോടെ ദൈവത്തോട് കൂടുതൽ സമർപ്പിതരാകുവാൻ നമുക്കിടയാകട്ടെ. ലോകസമാധാനത്തിനു വേണ്ടി, വിശേഷാൽ യുക്രെയ്‌ന്റെ ശാന്തിക്ക് വേണ്ടി, അവിടെയുള്ള സഭകൾക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി നാം പ്രാർത്ഥനാനിരതർ ആകണം.
പൊതു സമൂത്തിൽ ഇസ്‌ലാമിനെ കുറിച്ചും ഖുർആനിനെ സംബന്ധിച്ചുമുള്ള തെറ്റിദ്ധാരണകളും വിമർശനങ്ങളും കണ്ട് പലപ്പോഴും അന്തിച്ചു നിന്നിട്ടുണ്ട്. ഇപ്പോഴത് ശീലമായിപ്പോയി. വളരെ ലളിതമായ ആശയങ്ങൾ പോലും വക്രീകരിക്കാനും അത് വെച്ച് ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കാനും ബോധപൂർവം മെനക്കെടുന്ന ഒരു വിഭാഗം എന്നുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിനും അതിന്റെ മൂലപ്രമാണമായ വിശുദ്ധ ഖുർആനിനും വിമർശകരും ആക്ഷേപകരുമില്ലാത്ത ഒരു കാലവും കടന്നുപോയിട്ടില്ല. അതിന്റെ ഫലമായുണ്ടാവുന്ന ഇസ്‌ലാം പേടിയും സമൂഹങ്ങൾ തമ്മിലുണ്ടാവുന്ന വെറുപ്പുമൊക്കെ മുതലെടുക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം എന്നും എവിടെയുമുണ്ടായിരുന്നു. അവരുടെ ലക്ഷ്യം എന്തായാലും, സാമൂഹിക ജീവിതത്തെ അശാന്തമാക്കുന്ന അത്തരം പ്രവർത്തനങ്ങളെ ബോധപൂർവം പ്രതിരോധിക്കേണ്ടത് മുഴുവൻ ജനങ്ങളുടെയും ബാധ്യതയാണ്, വിശിഷ്യാ ഇസ്‌ലാമിക സമൂഹത്തിന്റെ. തെറ്റിനെ ശരി കൊണ്ട് പ്രതിരോധിക്കുക എന്നതാണ് വിശുദ്ധ ഖുർആന്റെ കൽപന. ആ അർഥത്തിൽ, ബോധപൂർവം ഇരുൾ പടർത്തുമ്പോൾ വെളിച്ചത്തിന്റെ നറുതിരികൾ കൊളുത്തി വെക്കുക എന്നത് മാത്രമാണ് ഒരു മാതൃകാ സമൂഹത്തിന് കരണീയമായിട്ടുള്ളത്. ഡയലോഗ് സെന്റർ കേരള ([email protected], 9567696982) യുടെ പ്രവർത്തനങ്ങൾ അത് ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഇസ്‌ലാമിനെ സംബന്ധിച്ച അബദ്ധ ധാരണകൾ അകറ്റാനും അതിനെ ശരിയാംവിധം മനസ്സിലാക്കാനും ആഗ്രഹിക്കുന്ന ഏവർക്കും, വിശിഷ്യാ, സഹോദര സമുദായങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഏതാനും ലഘുകൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് വളരെ സന്തോഷകരവും അഭിനന്ദനാർഹവുമാണ്. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ അനുഗൃഹീതമായ തൂലികയിൽ നിന്നാണ് അവ വെളിച്ചം കണ്ടിട്ടുള്ളത്. 1. അല്ലാഹു നമ്മുടെ സ്രഷ്ടാവ് (30 പേജ്) പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ ലളിതമായി പരിചയപ്പെടുത്തുന്ന ചെറു കൃതിയാണിത്. അല്ലാഹു ഖുറൈശികളുടെ ഗോത്ര ദൈവമാണെന്നും മുഹമ്മദ് നബി അതിനെ മുസ്ലിംകളുടെ ദൈവമാക്കുകയാണ് ചെയ്തതെന്നും വ്യാപകമായി പ്രചരിപ്പി ക്കപ്പെടുന്ന കാലത്ത് ഈ കൊച്ചു കൃതി സത്യാന്വേഷകർക്ക് ഏറെ പ്രയോജനപ്പെടാതിരിക്കില്ല. ദൈവത്തിന്റെ ഏകത്വം, ദൈവം സർവശക്തൻ, അല്ലാഹുവിനെ അറിയാൻ, അഭൗതികമായ അറിവ്, കഴിവ്, ഉടമസ്ഥൻ, യജമാനൻ, കൽപനാധികാരം, ആരാധന സ്രഷ്ടാവിന് മാത്രം, വിഗ്രഹവൽക്കരണം, പരമമായ സ്നേഹം, സമ്പൂർണ സമർപ്പണം, അഭയമേകുന്നവൻ, മനഃശാന്തിയുടെ മാർഗം, വിശുദ്ധിയുടെ വഴി, ധീരതയും ഔന്നത്യ ബോധവും, ചില ചരിത്ര സാക്ഷ്യങ്ങൾ തുടങ്ങിയ ഉപശീർഷകങ്ങളിലൂടെ നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ ശരിയാംവിധം മനസ്സിലാക്കാനും അവനോടുള്ള നമ്മുടെ ബാധ്യതകൾ തിരിച്ചറിയാനും വഴിയൊരുക്കുന്നു ഈ കൊച്ചു കൃതി. സഹോദര സമുദായങ്ങൾക്ക് സ്രഷ്ടാവിനെ തിരിച്ചറിയാൻ സഹായകമായ മാർഗദർശകൻ കൂടിയാണിത്. 2. ഖുർആൻ വഴികാണിക്കുന്നു (44 പേജ്) വായന, വായിക്കപ്പെടുന്നത് എന്നൊക്കെ അർഥമുള്ള വിശുദ്ധ ഖുർആനെ പരിചയപ്പെടുത്തുന്ന കൊച്ചു കൃതി. മനുഷ്യർക്ക് അതിപ്രധാനമായുളളതാണ്. സമാധാനം. അത് കൈവരിക്കാൻ മനുഷ്യനെ സഹായിക്കുന്ന വേദം എന്ന നിലയിൽ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ഇറക്കിയ ഖുർആനെ സംക്ഷിപ്തമായി പരിചയപ്പെടുത്തുകയും വായനക്ക് പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തയാറാക്കിയ കൃതിയാണിത്. ഖുർആന്റെ അവതരണാരംഭം, പൂർത്തീകരണം, ക്രോഡീകരണം, ഭാഷാപരമായ സവിശേഷത, ശാസ്ത്രമുണ്ടായിരിക്കെ ശാസ്ത്രഗ്രന്ഥമല്ലെന്ന അവസ്ഥ, ക്രമമില്ലായ്മയിലെ ക്രമം, ഖുർആന്റെ ചരിത്ര ദർശനം, പൂർവ വേദങ്ങളെക്കുറിച്ച് ഖുർആനിക കാഴ്ചപ്പാട്, എന്തുകൊണ്ട് അന്ത്യവേദം, മനുഷ്യ കേന്ദ്രീകൃതം തുടങ്ങിയ വിഷയങ്ങൾ ലളിതമായി വിശദീകരിക്കുന്നു. 3. ഇസ്‌ലാം എന്നാൽ (23 പേജ്) ആരാണ് മനുഷ്യൻ, എവിടെ നിന്ന് വന്നു, എങ്ങോട്ട് പോകുന്നു, എന്താണ് ജീവിതം, എന്തിനുള്ളതാണ്, എവ്വിധമായിരിക്കണം, എന്താണ് മരണം, മരണ ശേഷമെന്ത് ഇങ്ങനെ മനുഷ്യരാശിയെ എന്നെന്നും മഥിച്ചിട്ടുള്ള ഒരുപാട് ചോദ്യങ്ങളുണ്ട്. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഏതൊരു മനുഷ്യനിലൂടെയും ഇത്തരം ചോദ്യങ്ങൾ കടന്നു പോയിട്ടുണ്ടാവും. ഇസ്‌ലാം ഇതിനു നൽകിയ ഉത്തരങ്ങൾ അവതരിപ്പിക്കുകയാണ് ഈ കൃതി. അന്വേഷണകുതുകികളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഇസ്‌ലാമിന്റെ സവിശേഷതകൾ ഇതിൽ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു. 4. ഇസ്‌ലാമിലെ ആരാധനകൾ: ചര്യയും ചൈതന്യവും (36 പേജ്) ഇസ്‌ലാമിലെ ആരാധനകൾ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയോ പലർക്കും അത് അനുഭവവേദ്യമാവുകയോ ചെയ്തിട്ടുണ്ടാവും. നമസ്കാരം, നിർബന്ധ ദാനം, വ്രതാനുഷ്ഠാനം, ഹജ്ജ് തുടങ്ങിയ ആരാധനകളുടെ മർമവും ചൈതന്യവും ലക്ഷ്യവുമൊക്കെ മനസ്സിലാക്കുമ്പോഴാണ് ഒരാൾക്ക് അത് യഥാവിധി അനുഷ്ഠിക്കാൻ തോന്നുക. സഹോദര സമുദായങ്ങൾക്ക് അതിന്റെ സവിശേഷത ശരിയായി മനസ്സിലാക്കാൻ സാധിക്കുന്നതും അപ്പോഴാണ്. ആ അർഥത്തിൽ ആരാധനകളുടെ ചര്യകളും ചടങ്ങുകളും അവയുടെ ചൈതന്യവും സഹോദര സമുദായങ്ങൾക്ക് മനസ്സിലാകും വിധം പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. 5. മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യൻ (48 പേജ്) ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബി. അനുയായികളാൽ അങ്ങേയറ്റം സ്നേഹിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും, വിമർശകരാൽ രൂക്ഷമായി ഭർത്സിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു അന്ത്യപ്രവാചകൻ എന്ന പശ്ചാത്തലത്തിൽ മുഴുവൻ മനുഷ്യർക്കുമായി ദൈവം നിയോഗിച്ച് നിലയിൽ മുഹമ്മദ് നബിയെ ഈ ചെറുപുസ്തകം മനോഹരമായി പരിചയപ്പെടുത്തുന്നു. 6. കുടുംബം ഇസ്‌ലാമിൽ (38 പേജ്) ജാതി മത ഭേദമന്യേ ഏവരും കൊതിക്കുന്ന ഒന്നാണ് കുടുംബ ജീവിതത്തിലെ സമാധാനം. അത്തരം ജീവിതത്തിനു ആധാരമായ ഇസ്‌ലാമിക മൂല്യങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം അതിന് സാധ്യമായ ഉൾക്കാഴ്ച്ചയും ഈ കൃതി നൽകുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും കടപ്പാടുമൊക്കെ ഇസ്‌ലാമിക സംസ്കാരത്തിലൂടെയും പ്രവാചക ജീവിതത്തിലൂടെയും കുറിച്ച് വെക്കുമ്പോൾ ഏവരും സ്വായത്തമാക്കേണ്ട കുറെ മൂല്യങ്ങളെ കുറിച്ചാണ് ഈ കൃതി പറഞ്ഞു തരുന്നത്. പേരുകൾ സൂചിപ്പിക്കുന്ന പോലെ അല്ലാഹു ഖുർആൻ, ഇസ്‌ലാം, മുഹമ്മദ് നബി, ആരാധനകൾ, ഇസ്‌ലാമിക ജീവിതം തുടങ്ങിയ സംജ്ഞകളുടെ പൊരുൾ അന്വേഷിക്കുന്നവർക്കുള്ള കൈപുസ്തകങ്ങളാണിവ. അന്വേഷണ കുതുകികൾക്ക് മുന്നിൽ ഇരുൾ പരത്തി ആശയക്കുഴപ്പമുണ്ടാക്കുന്നവർ യഥേഷ്ടമുണ്ടാവുമ്പോൾ വെളിച്ചത്തിന്റെ നറുതിരികൾ കൊളുത്തി വെച്ച് ഇസ്‌ലാമിന്റെ ആശയ പ്രപഞ്ചത്തിലേക്ക് പ്രവേശികയായി ഉപയോഗിക്കാൻ ഈ പുസ്തകങ്ങൾ തീർച്ചയായും സഹായിക്കും.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തിയേറ്ററുകളില്‍നിന്ന് ആദ്യം പിന്‍വലിച്ച ചിത്രമായിരുന്നു ചതുര്‍മുഖം. ഇതുവരെയും തിയേറ്ററുകള്‍ തുറക്കാത്തതിനാല്‍ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ5-ലൂടെ ജൂലൈ ഒന്‍പതിന് ചതുര്‍മുഖം സ്ട്രീമിംഗ് ആരംഭിക്കും. രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുബന്ധ വാര്‍ത്തകള്‍ 'ഭര്‍ത്താവ് ശ്രീകാന്തിനോട് വളരെയധികം ബഹുമാനം'; സാറാസ് കണ്ടശേഷം അശ്വതിയുടെ വാക്കുകള്‍ 'സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജം'; സാറസിന് ലഭിച്ച മികച്ച പ്രതികരണത്തെക്കുറിച്ച് സണ്ണി വെയ്ന്‍ പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടിയുടെ കഥ,അന്ന ബെന്‍-സണ്ണി വെയ്ന്‍ ചിത്രം സാറാസ് ട്രെയിലര്‍ എത്തി ഫ്രണ്ട്‌സിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലും ജയറാമിന്റെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ ! 'ചതുര്‍മുഖം' കൊറിയന്‍ മേളയിലേക്ക്,ഇന്ത്യയില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ മാത്രം, അഭിമാനിക്കുന്നുവെന്ന് മഞ്ജു വാര്യര്‍ " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ പരീക്ഷിക്കും | വിഴിഞ്ഞം ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി | ബെല്‍ജിയം പുറത്ത്; ക്രൊയേഷ്യയും മൊറോക്കോയും പ്രീ ക്വാര്‍ട്ടറില്‍ | തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ | ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് സ്വര ഭാസക്ർ; രാഹുൽ ഗാന്ധിക്ക് റോസാപ്പൂക്കൾ സമ്മാനിച്ചു | കോൺഗ്രസ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കെ സുധാകരൻ | ‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചു | അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചു | ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 52 ശതമാനം | ‘സുരേന്ദ്രന് വേണ്ടി കത്തയച്ചു’; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ | വിവാദ നായികയായി പത്തനംതിട്ട കളക്ടർ, ജനങ്ങളുടെ കയ്യടി നേടിയത് ആലപ്പുഴ കളക്ടർ Kerala Main Special View November 11, 2022 | Published by : Express View കേരളത്തിലെ രണ്ട് കളക്ടർമാർ ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഒരാൾ സ്വന്തം കുട്ടിയെ പൊതുവേദിയിൽ കൊണ്ടുവന്ന് നടത്തിയ സ്നേഹ പ്രകടനമാണ് വൈറലായതെങ്കിൽ മറ്റൊരാൾ പാവപ്പെട്ട ഒരു പെൺകുട്ടിക്ക് അവൾ ആഗ്രഹിച്ച വിദ്യാഭ്യാസം സാധ്യമാക്കിയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഇതിൽ പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരുടെ ‘പ്രകടനം ‘കടൽ കടന്നും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ അന്തർദേശീയ മാധ്യമമായ ബി.ബി.സിയിൽ വരെ ഈ സംഭവം വാർത്തയായി കഴിഞ്ഞു. “കയ്യിൽ കുട്ടിയുമായി ഒരു ഇന്ത്യൻ ഉദ്യോഗസ്ഥ നടത്തിയ പ്രസംഗം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നാണ് ” ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. ബി.ബി.സിയിലെ നിരവധി സഹപ്രവർത്തകർ അവരുടെ കുട്ടികളെ ഓഫീസിലേക്ക് കൊണ്ടു വരുന്ന കാര്യമൊക്കെ ചൂണ്ടിക്കാട്ടി വലിയ പിന്തുണയാണ് ബി.ബി.സി ലേഖിക പത്തനംതിട്ട കളക്ടർക്ക് നൽകിയിരിക്കുന്നത്. അമേരിക്കയും കാനഡയും പോലെയുള്ള രാജ്യങ്ങളിൽ കുട്ടികളെ ജോലിക്കു കൊണ്ടുവരാൻ മതാപിതാക്കളെ പോത്സാഹിപ്പിക്കുന്ന ഒരു ദേശീയദിനം പോലും ഉണ്ടെന്ന കാര്യവും ബി.ബി.സി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവര സാങ്കേതിക വിദ്യ ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളുമായാണ് ഇപ്പോഴും പൊടിപിടിച്ച ഫയലുകളിൽ അഭയം പ്രാപിക്കേണ്ടി വരുന്ന സംസ്ഥാനത്തെ ബി.ബി.സി ലേഖിക താരതമ്യം ചെയ്തിരിക്കുന്നത്. ജോലി ഇടത്തിൽ തന്റെ മകനെ കൊണ്ടു പോയ ആദ്യത്തെ സംഭവം ഇതല്ലന്ന് ദിവ്യ എസ് നായർ തന്നോട് പറഞ്ഞതായും ബി.ബി.സി ലേഖിക വ്യക്തമാക്കിയിട്ടുണ്ട്. അതായത് ദിവ്യ എസ് അയ്യരെന്ന പത്തനംതിട്ട കളക്ടർ ബി.ബി.സി ലേഖികക്ക് നൽകിയ വിവരമാണ് വാർത്തയായി അന്തർദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തം. എത്രയോ പ്രഗൽഭരായ ഐ.എ. എസുകാർ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അവരെല്ലാവരും ദിവ്യ എസ് അയ്യർ ചെയ്തതുപോലെ കുട്ടികളെയും ഔദ്യോഗിക പരിപാടികൾക്കൊപ്പം കൂട്ടാൻ തീരുമാനിച്ചാൽ എന്താകും അവസ്ഥ എന്നതും നാം ചിന്തിക്കേണ്ട വിഷയമാണ്. ഉള്ള സമയം തന്നെ തികയാത്ത അവസ്ഥയാണ് ഉദ്യോഗസ്ഥർക്കുള്ളത്. ഐ.എ. എസുകാരേക്കാൾ ജോലിഭാരമുള്ള നിരവധി തസ്തികകൾ ജില്ലകളിൽ തന്നെയുണ്ട്. അവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കളക്ടറെ പോലെ ഔദ്യോഗിക വസതിയോ സുരക്ഷാ ജീവനക്കാരോ ഔദ്യോഗിക വാഹനമോ ഒന്നുമില്ല. കുട്ടികളെ മാത്രമല്ല പ്രായമായ മാതാപിതാക്കളെ പോലും വേണ്ടവിധം നോക്കാൻ കഴിയാത്ത വിഷമം ഉള്ളിൽ വച്ച് ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാരാൽ സമ്പന്നമായ നാടാണിത്. ബി.ബി.സി ലേഖികക്കു മുന്നിൽ ‘മനസ്സു തുറക്കുന്നതിനു’ മുൻപ് പത്തനംതിട്ട കളക്ടർ ഇക്കാര്യം ഓർത്തില്ലന്നതാണ് യാഥാർത്ഥ്യം. വനിതാ കളക്ടർമാരും വനിതാ എസ് പി മാരും നിരവധിയുള്ള സംസ്ഥാനമാണിത്. അവരിൽ പലർക്കുമുണ്ട് കൊച്ചു കുട്ടികൾ ഇവർക്കൊന്നും ഇല്ലാത്ത എന്ത് തിരക്കാണ് സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലകളിൽ ഒന്നായ പത്തനംതിട്ട കളക്ടർക്ക് ഉള്ളതെന്ന ചോദ്യവും ദിവ്യ എസ് അയ്യർ ഇപ്പോൾ നേരിടുന്നുണ്ട്. കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ദിവ്യ എസ് അയ്യർക്കു മാത്രമല്ല അമ്മമാരായ മറ്റു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കും ആഗ്രഹം കാണും. അവർ ഔദ്യോഗിക തിരക്കുകൾക്കിടയിൽ അതിന് തയ്യാറാകാത്തത് ഔദ്യോഗിക ജോലിക്ക് അത് തടസ്സമാകുമെന്ന് കണ്ടതു കൊണ്ട് മാത്രമാണ്. ദിവ്യ എസ് അയ്യർക്ക് ജോലിയിടത്തിൽ കുട്ടിയെ കൊണ്ടുവരാമെങ്കിൽ സംസ്ഥാനത്തെ അമ്മമാരായ മുഴുവൻ സർക്കാർ ജീവനക്കാർക്കും അതിന് അവകാശമുണ്ടെന്നാണ് ഒരു വിഭാഗം തുറന്നടിച്ചിരിക്കുന്നത്. ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് കളക്ടര്‍ കുഞ്ഞുമായി എത്തിയിരുന്നത്. കളക്ടര്‍ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടതെന്ന വിമർശനം അന്നു തന്നെ ഉയർന്നിരുന്നു. “ഇതവരുടെ വീട്ടുപരിപാടിയല്ലന്നും ഓവറാക്കി ചളമാക്കിയെന്നുമാണ്” ഗാനരചയിതാവ് രാജീവ് ആലുങ്കൽ പ്രതികരിച്ചിരുന്നത്. ചിറ്റയം ഗോപകുമാറും കളക്ടറുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. തുടർന്ന് ഈ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരുന്നത് കളക്ടറുടെ ഭർത്താവ് ശബരീനാഥനായിരുന്നു. ദിവ്യ എസ് അയ്യർ ഇങ്ങനെ കുട്ടിയുടെ സാന്നിധ്യത്തിലൂടെ വാർത്താതാരമായി മാറിയപ്പോൾ ഒരു പെൺകുട്ടിക്ക് പഠിക്കാനുള സാഹചര്യം ഒരുക്കി നൽകിയാണ് ആലപ്പുഴ കളക്ടർ കൃഷ്ണ തേജ വ്യത്യസ്തനായിരിക്കുന്നത്. പ്ലസ് ടുവിന് ശേഷം തുടർപഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിനിയുടെ മുഴുവൻ വിദ്യാഭ്യാസ ചെലവുമാണ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം നടൻ അല്ലു അർജുൻ ഏറ്റെടുത്തിരിക്കുന്നത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായി തന്നെ കാണാൻ എത്തിയ കുട്ടിയെയാണ് കൃഷ്ണ തേജ സഹായിച്ചിരിക്കുന്നത്. കുട്ടിയുടെ പിതാവ് 2021-ല്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് തുടർ പഠനം വഴിമുട്ടിയിരുന്നത്. നഴ്സ് ആകാനായിരുന്നു പെൺകുട്ടിയുടെ ആഗ്രഹം. ഇതറിഞ്ഞ കളക്ടർ കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ അവൾക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സുഹൃത്തുകൂടിയായ തെലുങ്കു നടൻ അല്ലു അർജുനെ സമീപിക്കുകയാണ് ഉണ്ടായത്. തുടർന്ന് നാല് വർഷത്തേക്കുമുള്ള ഹോസ്റ്റൽ ഫീ അടക്കമുള്ള മുഴുവൻ പഠന ചെലവുമാണ് സൂപ്പർ താരം ഏറ്റെടുത്തിരിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ച രണ്ട് കളക്ടർമാരുടെ വ്യത്യസ്ത പ്രവർത്തന രീതികളാണിത്. ഏതാണ് ശരിയെന്നത് ജനങ്ങളാണ് ഇനി വിലയിരുത്തേണ്ടത്. EXPRESS KERALA VIEW എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
ഭീമ കൊറേഗാവിൽ 1818ല്‍ നടന്ന ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ ‘എള്‍ഗാര്‍ പരിഷദ്’ എന്ന പരിപാടി സംഘടിപ്പിച്ചു എന്നാരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത 16 പേരില്‍ ഒരാളാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും മലയാളിയുമായ ഹനി ബാബു. 2020 ജൂലായ് 28ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്ത ഹനി ബാബു ഇപ്പോഴും ജയിലിലാണ്. പേഷ്വാ രാജവംശത്തിനെതിരെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി പോരാടിയ ദലിത് വിഭാഗത്തിലെ സൈനികരുടെ മെമ്മോറിയല്‍ ആയ വിജയസ്തംഭത്തിന് സമീപത്താണ് എല്ലാ വർഷവും ഭീമ കൊറേഗാവ് വിജയാഘോഷം നത്തുന്നത്. വിജയാഘോഷത്തിനായി 2018 ജനുവരി 1ന് ശനിവാര്‍ വാഡയിലേക്ക് എത്തിയ ദലിതര്‍ക്ക് നേരെ ആര്‍.എസ്.എസ് നേതാക്കളായ മിലിന്ദ് ഏക്‌ബോടെ, സംഭാജി ഭിഡെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ സംഘടിതമാണ് എന്നതിന് ദൃക്‌സാക്ഷികളുണ്ട്. എന്നിട്ടും ഈ അക്രമ സംഭവം ദലിതരും സവര്‍ണരും തമ്മിലുള്ള ജാതിസംഘര്‍ഷമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുഷാര്‍ ദംഗുഡെയുടെ പരാതിയില്‍ 2018 ജനുവരി 8ന് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആറിൽ ഐ.പി.സി 153A, 505 (1) (b), 117 എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സാംസ്‌കാരിക സംഘടനയായ കബീര്‍ കലാമഞ്ചിലെ ആറ് അംഗങ്ങള്‍ക്കെതിരെയാണ് ഈ എഫ്‌.ഐ.ആര്‍. മാധ്യമപ്രവര്‍ത്തകനും കവിയുമായ സുധീര്‍ ധവാലെ, സാഗര്‍ ഗോര്‍ഖേ, ഹര്‍ഷാലി പോട്ദാര്‍, രമേഷ് ഗെയ്‌ചോര്‍, ദീപക് ധെങ്‌ലെ, ജ്യോതി ജഗ്തപ് എന്നിവരുടെ പേരുകള്‍ ഉൾപ്പെടുത്തിയ എഫ്.ഐ.ആറിനെ തുടർന്നാണ് പൊലീസ് നടപടികള്‍ വ്യാപകമാകുന്നത്. തുടർന്ന് എള്‍ഗാര്‍ പരിഷദിന് നേതൃത്വം നല്‍കി, സാമുദായിക സംഘര്‍ഷം ഉണ്ടാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധശ്രമം ആസൂത്രണം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും അധ്യാപകരുമായ 16 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, മുസ്ലിംങ്ങള്‍ക്ക് എതിരെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ വിദ്വേഷപ്രസംഗം നടത്തിയതിന് നിരവധി കേസുകളില്‍ പ്രതിയായ മിലിന്ദ് ഏക്‌ബോടെ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യം നേടി പുറത്തിറങ്ങി. സംഭാജി ഭിഡെ ഇതുവര അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമില്ല. മഹാരാഷ്ട്രയിലെ നിരവധി അംബേദ്കറൈറ്റ്, ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ 2017 ഡിസംബര്‍ 31ന് നടന്ന എള്‍ഗാര്‍ പരിഷദില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ഭരിപ ബഹുജന്‍ മഹാസംഘ സ്ഥാപകനേതാവ് പ്രകാശ് അംബേദ്കര്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദ്, ഗുജറാത്ത് വദ്ഗാം എം.എല്‍.എ ജിഗ്‌നേഷ് മേവാനി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. മുന്‍ ബോംബെ ഹൈകോടതി ജഡ്ജ് കോല്‍സെ പാട്ടീല്‍ എള്‍ഗാര്‍ പരിഷദിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. കബീര്‍ കലാമഞ്ചിലെ ജ്യോതി ജഗ്തപ്, രമേഷ് ഗെയ്‌ചോര്‍, സാഗര്‍ ഗോര്‍ഖെ എന്നിവരെയാണ് എൻ.ഐ.എ കേസില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. കേരളീയത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ജയില്‍ സംവിധാനത്തിന്റെയും ശിക്ഷാനിയമങ്ങളുടെയും ജാതീയമായ അടിത്തറയെക്കുറിച്ചും പൗരസമൂഹത്തിലെ സവര്‍ണാധിപത്യത്തെക്കുറിച്ചും സംസാരിക്കുകയാണ് ജയിലിൽ കഴിയുന്ന ഹനി ബാബുവിന്റെ ഭാര്യയും സഹപ്രവര്‍ത്തകയും ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപികയുമായ ജെന്നി റൊവീന. യു.എ.പി.എ കേസുകളില്‍ തടവില്‍ കഴിയുന്നവരെക്കുറിച്ചുള്ള ഒരു ക്ലബ്ഹൗസ് ചര്‍ച്ചയില്‍ ‘രാഷ്ട്രീയ തടവുകാര്‍’ എന്ന പ്രയോഗത്തെക്കുറിച്ച് താങ്കള്‍ ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചിരുന്നു, ഇന്ത്യയിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നവരില്‍ വലിയ ശതമാനം പേരെ കുറിച്ച്. ഇതേപ്പറ്റി വിശദമാക്കാമോ? ‘പൊളിറ്റിക്കല്‍ പ്രിസണര്‍’ എന്നൊന്നുണ്ട്, അത് ഇല്ല എന്നു പറയാന്‍ കഴിയില്ല. ഇവരെ അറസ്റ്റ് ചെയ്യുന്നത് ഇവരുടെ അഭിപ്രായങ്ങളുടെയും ചെയ്ത ആക്റ്റിവിസത്തിന്റെയും പേരില്‍ ആണല്ലോ. പക്ഷേ നേരിട്ട് സർക്കാരിന് പറയാന്‍ കഴിയില്ല, ‘നിങ്ങള്‍ ആദിവാസികളെ ഓര്‍ഗനൈസ് ചെയ്യാന്‍ സഹായിച്ചു എന്നുള്ളത് കൊണ്ട് നിങ്ങളെ ജയിലില്‍ അടക്കുകയാണ്’ എന്ന്. ആനന്ദ് തെല്‍തുംദെയുടെ കാര്യത്തിലാകുമ്പോള്‍ ആശയങ്ങളുടെ പേരിലും ബാബുവിന്റെ കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ ചെയ്ത വര്‍ക്കിന്റെ പേരിലും, ജി.എന്‍ സായിബാബക്കെതിരെ നടന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്തതിന്റെ പേരിലും ഒക്കെയാണ് അറസ്റ്റ് ഉണ്ടായത്. യു.എ.പി.എയെ കുറിച്ച് ഞങ്ങളുടെ വക്കീല്‍ പറയുന്നൊരു കാര്യമുണ്ട്, യു.എ.പി.എ ചുമത്തുന്നത് തെളിവില്ലാത്തതുകൊണ്ടാണ്, എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കില്‍ അത് കാണിച്ച് പൊലീസിന് ക്രിമിനല്‍ കേസ് ചുമത്താം. അതിന് കഴിയാത്ത സമയത്ത് ഇവരെ വളരെ കാലം ജയിലില്‍ അടച്ചിടാന്‍ ഇവിടെ യു.എ.പി.എയുടെ പ്രൊവിഷന്‍സ് ആണ് ഉപയോഗിക്കുന്നത്. കാരണം, യു.എ.പി.എയില്‍ പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകള്‍ മതി ഒരാളെ വര്‍ഷങ്ങളോളം ജയിലിലടയ്ക്കാന്‍. സുപ്രീംകോടതിയുടെ വതാലി ജഡ്ജ്‌മെന്റില്‍, കോടതി അതിനെ കര്‍ശനമായി വായിച്ചു വ്യാഖ്യാനിച്ച രീതികളാണ് യു.എ.പി.എയെ ഇങ്ങനെ ഇത്രയും പ്രശ്‌നകരമായ നിയമമാക്കുന്നത്. കാരണം ഇതില്‍, കോടതിക്ക് പൊലീസ് ഡയറി കണ്ടാല്‍ മതി, അന്വേഷിച്ചു പോകേണ്ട കാര്യമില്ല. (വതാലി ജഡ്ജ്‌മെന്റ് അനുസരിച്ച് യു.എ.പി.എ കേസില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ മതിയാവോളം ഉണ്ടോ എന്ന് കോടതി അന്വേഷിക്കേണ്ടതില്ല, അതിനാല്‍ വിചാരണ അവസാനിക്കുന്നത് വരെ കുറ്റാരോപിതര്‍ തടവില്‍ കഴിയേണ്ടിവരുന്നു). ജെന്നി റൊവീന ഡല്‍ഹി വംശഹത്യ ഗൂഢാലോചന കേസില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളുടെയും ആക്റ്റിവിസ്റ്റുകളുടെയും കാര്യത്തില്‍ നടക്കുന്നത് കണ്ടില്ലേ? ഇപ്പോള്‍ ഉമര്‍ ഖാലിദിന്റെ കേസ് നടന്നുകൊണ്ടിരിക്കുന്ന രീതി ശ്രദ്ധിക്കുക. ഇതിലെല്ലാം എത്ര ലാഘവത്തോടെയാണ് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ഉപയോഗിക്കുന്നത് എന്ന് വളരെ കൃത്യമായി മനസ്സിലാക്കാം. ബാബുവിന്റെ കേസിലെ ഒരു എക്‌സാംപിള്‍ ഞാന്‍ പറയാം. ബാബുവിന് റോണ വില്‍സണ്‍ ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്തു. റോണ വില്‍സണ് ആരോ ഫോര്‍വേഡ് ചെയ്ത ഒരു മെയ്ല്‍ ആണ് അത്. സ്വയം എഴുതിയതല്ല. കേരളത്തിലെ ഒരു പഴയ നക്‌സല്‍ നേതാവ് ഇപ്പോള്‍ വളരെ മോശം സ്ഥിതിയിലാണ്, അയാളെ നിങ്ങള്‍ പൈസ കൊടുത്ത് സഹായിക്കണം എന്ന് പറയുന്നൊരു ഫോര്‍വേഡ്. ബാബു അത് റിസീവ് ചെയ്തു. ബാബു അതിന് മറുപടിയും എഴുതിയിട്ടില്ല. അതാര്‍ക്കും ഫോര്‍വേഡും ചെയ്തില്ല. പക്ഷേ ഈ എവിഡൻസ് വെച്ച് ചാർജ്ഷീറ്റിൽ പറയുന്നത് ബാബുവും റോണയും ചേർന്ന് കേരളത്തിലെ ഒരു നക്‌സലൈറ്റിന് വേണ്ടി ഫണ്ട് പിരിച്ചു എന്നാണ്. വിചാരണ സമയത്ത് ഇത് കാണുന്ന ജഡ്ജ് ചിരിക്കുമായിരിക്കും. അതുപോലെ വേറെയുമുണ്ട്, മറാഠി അറിയാത്ത സുധ ഭരദ്വാജ് എഴുതുന്ന കത്തില്‍ മറാഠി വാക്കുകള്‍, ഭീമ കൊറെഗാവ് ആഘോഷങ്ങളെ തള്ളിപ്പറഞ്ഞ തെല്‍തുംദെ ഓര്‍ഗനൈസ് ചെയ്യുന്നു എന്ന് പറയുന്നത് അങ്ങനെ പലതും. ഇതൊന്നും ട്രയലില്‍ വന്നാല്‍ നിലനില്‍ക്കില്ല. പക്ഷേ ട്രയല്‍ നടക്കുന്നതുവരെ പൊലീസ് പറയുന്നത് മാത്രം കേട്ട് ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പേരില്‍ ഇവരെ എത്ര കാലം വേണമെങ്കിലും ജയിലിലിടാം. അതുപോലെ, പ്രിസണ്‍ സിസ്റ്റത്തിന്റെ ഉള്ളിലേക്ക് പോയാല്‍ മനസ്സിലാകുന്നത് അതിനകത്ത് എഴുപതു ശതമാനവും വിചാരണ തടവുകാരാണ് എന്നാണ്. പലരും ചെറിയ ചെറിയ കാര്യങ്ങള്‍ കൊണ്ട് തടവില്‍ കഴിയുന്നവരാണ്, വക്കീൽ ഇല്ലാത്തതുകൊണ്ട് ഒക്കെ. ദലിത്, ബഹുജന്‍, മുസ്ലിങ്ങളായ വളരെ താഴ്ന്ന ഇടങ്ങളില്‍ നിന്നുള്ള ആള്‍ക്കാരാണ് കൂടുതലും ജയിലുകളില്‍ ഉള്ളത്. ഒരുപാടാളുകള്‍ തെറ്റുചെയ്യുമ്പോള്‍ ചില കമ്മ്യൂണിറ്റികളില്‍ നിന്നുള്ള, അരികുവല്‍ക്കരിക്കപ്പെട്ട, കീഴാള സമുദായങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ മാത്രം ജയിലില്‍ അടയ്ക്കപ്പെടുകയാണെങ്കില്‍ പ്രിസണ്‍ സിസ്റ്റത്തിന്റെ തന്നെ വലിയ കുഴപ്പമല്ലേ അത്? അങ്ങനെ നോക്കുമ്പോള്‍ എല്ലാ പ്രിസണര്‍മാരും പൊളിറ്റിക്കല്‍ പ്രിസണര്‍മാരാണ്. അവരവിടെ കിടക്കുന്നതിൽ ഒരു രാഷ്ട്രീയം കൂടിയുണ്ട്. അവര്‍ തെറ്റ് ചെയ്തിട്ടുണ്ടാവാം. പക്ഷെ അത് ചിലപ്പോള്‍ അവരുടെ സാമൂഹിക-സാമ്പത്തിക ഘടനകളുടെ, മറ്റൊരു വലിയ തെറ്റിന്റെ അനന്തരഫലമായിട്ടായിരിക്കാം. അതു മാത്രമല്ല അവരെക്കാളും വലിയ കുറ്റം ചെയ്ത എത്രയോപേര്‍ പുറത്തുകഴിയുന്നുണ്ടാകാം. അവര്‍ നമ്മളെ ഭരിക്കുന്നുപോലുമില്ലേ ഇന്ന്. ഭീമ കൊറേഗാവ് എള്‍ഗാര്‍ പരിഷദ് കേസിലെ കുറ്റാരോപിതര്‍ ഏകാന്ത തടവ് നേരിടും എന്ന സൂചനയാണോ ഗൗതം നവലാഖയെ അണ്ഡ സെല്ലിലേക്ക് മാറ്റിയത്? അണ്ഡ സെല്‍ ഏകാന്ത തടവല്ല, അതിസുരക്ഷയ്ക്കുള്ള സംവിധാനമാണ്. ജയിലിനുള്ളിലെ ജയില്‍. വേര്‍ണന്‍ ഗൊണ്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ്, രമേഷ്, സാഗര്‍ ഈ നാലുപേരെയാണ് ആദ്യം അണ്ഡാ സെല്ലിലേക്ക് മാറ്റിയത്. ഒക്ടോബര്‍ തുടക്കത്തില്‍ തന്നെ ഇവരെ മാറ്റിയിരുന്നു. ബാബു ഫോണ്‍ ചെയ്തപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. പിന്നെയാണ് ഗൗതമിനെ മാറ്റിയത്. ഈ നാലുപേരെ മാറ്റിയപ്പോള്‍ ആരും പ്രതികരിക്കുകയോ എഴുതുകയോ ഉണ്ടായില്ല. ഗൗതമിനെ മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പുറത്തുവിട്ട പ്രസ് സ്റ്റേറ്റ്‌മെന്റില്‍ ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ ഗൗതമിന്റെ കേസ് ആണ് ഹൈലൈറ്റഡ് ആയത്. മറ്റുള്ളവരെയും ഇനി മാറ്റുമോ എന്നറിയില്ല. പ്രിസണ്‍ വാര്‍ഡന്‍ മാറിയിട്ടുണ്ട്, അതോടുകൂടിയാണ് ഈ മാറ്റം ഉണ്ടായത്. 2020 മാര്‍ച്ചില്‍, പ്രൊഫ. ജി.എന്‍ സായിബാബക്ക് എന്‍.സി.എച്ച്.ആര്‍.ഒയുടെ മുകുന്ദന്‍. സി മേനോന്‍ അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ ഹനി ബാബു സംസാരിക്കുന്നത് കേട്ടിരുന്നു. യൂണിവേഴ്‌സിറ്റി കാലത്ത് നിരവധി സംവരണ വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സായിബാബക്കൊപ്പം പ്രവര്‍ത്തിച്ച കാര്യം അദ്ദേഹം പറഞ്ഞിരുന്നു. ഈ കാലത്തെ ഹനി ബാബുവിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പറയാമോ? ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ വന്ന സമയത്ത് ഒ.ബി.സി മൊബിലൈസേഷന്‍ ഉണ്ടായിരുന്നില്ല. ഒ.ബി.സി ഐഡന്റിറ്റിയില്‍ നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനകളൊക്കെ ബാബുവും മറ്റ് ഒ.ബി.സി അധ്യാപകരും ചേര്‍ന്നാണ് രൂപീകരിച്ചത്. സംവരണം ശരിക്ക് നടപ്പാക്കിയിരുന്നില്ല. ജെ.എന്‍.യുവിലും അങ്ങനെ ആയിരുന്നു. മണ്ഡല്‍ കമ്മീഷന് ശേഷവും അവര്‍ 10 ശതമാനം ഇളവ് മാത്രമേ കൊടുത്തിരുന്നുള്ളൂ. ഇവരുടെ കട്ട് ഓഫ് ഉയര്‍ന്നത് ആയതുകൊണ്ട് ഒ.ബി.സികള്‍ക്ക് ഈ 10 ശതമാനം കൊണ്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപ്പോഴൊന്നും ഒ.ബി.സി സീറ്റുകൾ ഫില്‍ ആകാതെ ഇങ്ങനെ കിടക്കും. ഡല്‍ഹി യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി ഒ.ബി.സി സീറ്റുകള്‍ ജനറലിലേക്ക് മാറ്റും. അതേസമയം ഓരോ കോളേജും ഒ.ബി.സി റിസര്‍വേഷന്റെ പേരില്‍ എത്രയോ കോടികള്‍ യു.ജി.സിയില്‍ നിന്ന് വാങ്ങിവെക്കും. ബാബു എല്ലാ കോളേജുകളിലും എത്ര പൈസ കിട്ടി എന്നുള്ളത് ആര്‍.ടി.ഐ വെച്ച് മനസ്സിലാക്കി. അവിടെയെല്ലാം എത്ര ഒ.ബി.സി സീറ്റ് ഫില്‍ ചെയ്തിട്ടുണ്ട് എന്നും മനസ്സിലാക്കി. 33 കോളേജുകളില്‍നിന്ന് പ്രതികരണങ്ങള്‍ കിട്ടി. ഒരു കൊല്ലത്തോളം എടുത്തു ഇതു ചെയ്യാന്‍. ഈ പഠനമാണ് ആദ്യമായി യൂണിവേഴ്‌സിറ്റിയില്‍ ഒ.ബി.സി സീറ്റുകള്‍ ഫില്‍ ചെയ്യുന്നതും അത് ജനറല്‍ ആക്കുന്നതും അതേസമയം ഒ.ബി.സിയുടെ പേരില്‍ കൊളേജുകള്‍ ഫണ്ട് വാങ്ങുന്നതുമെല്ലാം പുറത്തുകൊണ്ടുവന്നത്. ഈ പഠനത്തെ ആസ്പദമാക്കി ഫോര്‍വേഡ് പ്രസില്‍ റിപ്പോര്‍ട്ട് വന്നപ്പോഴും ഇത് പാര്‍ലമെന്റേറിയന്‍സിന്റെ കയ്യില്‍ കൊടുത്തപ്പോഴും ഇവരുടെ ഫോറമായ അക്കാദമിക് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആണ് അത് ചെയ്തത്. ഇത് ശരിക്കുമൊരു ലൂട്ട് പോലെ അല്ലേ? ഒ.ബി.സി വരുന്നു എന്നു പറഞ്ഞ് ഇവര്‍ 10 ശതമാനം സീറ്റ് കൂട്ടി. കോടികളുടെ ഫണ്ട് വാങ്ങി. പക്ഷേ ഇതുകൊണ്ട് ഒ.ബി.സികള്‍ക്ക് യാതൊരു ഗുണവുമില്ല. ഫണ്ടും പോയി, സീറ്റുമില്ല. ഇതാണ് ബാബുവും കൂട്ടരും പുറത്തുകൊണ്ടുവന്നത്. ഇതിന് ശേഷമാണ് ജെ.എന്‍.യുവില്‍ നിന്നും ചോദ്യങ്ങള്‍ വന്നത്. ബാബു ഈ കാര്യത്തില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ജെ.എന്‍.യുവിലെ കുട്ടികളും കേസ് കൊടുത്തു. ജെ.എന്‍.യുവിലെ കേസാണ് ജയിച്ചത്. സുപ്രീംകോടതി പറഞ്ഞു, ഇത് വളരെ തെറ്റാണ്, 27 ശതമാനം അവര്‍ക്ക് കൊടുക്കണം എന്ന്. അങ്ങനെയാണ് ഇന്ന് കട്ട് ഓഫ് ലിസ്റ്റ് താഴ്ന്ന് താഴ്ന്ന് പത്താമത്തെ കട്ട് ഓഫ് വരെ എത്തുന്നത്. എസ്.സി, എസ്.ടി സീറ്റുകള്‍ ഫില്‍ ആവുമ്പോഴും പലപ്പോഴും ഒ.ബി.സി സീറ്റ്‌സ് ഫില്‍ ആവില്ല. ജാട് റിസര്‍വേഷന്‍ സമയത്ത് കുറച്ചൊക്കെ ഫില്‍ ആയിരുന്നു. അത് താഴ്ന്ന് പോകണമെന്നും ജനറലിലേക്ക് മാറ്റരുതെന്നും, ഒ.ബി.സികള്‍ക്ക് ജനറലിലും ചേരാം എന്നുമെല്ലാം ഓരോ കാര്യത്തിനും ഈ അധ്യാപകര്‍ പ്രതികരിച്ചതുകൊണ്ട് ഇന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സാഹചര്യം കുറച്ചുകൂടി ഭേദമാണ്. എന്നാലും ടീച്ചേഴ്‌സ് ഒക്കെ വിവേചനം കാണിക്കും. ഒരു ഹോട്‌ലൈന്‍ പോലെ ആയിരുന്നു ബാബുവും മറ്റ് അധ്യാപകരും പ്രവര്‍ത്തിച്ചിരുന്നത്. എവിടെ ഒരു പ്രശ്‌നമുണ്ടായാലും ഈ ടീച്ചേഴ്‌സിനെ വിളിക്കും. പുതിയ തലമുറയിലെ അധ്യാപകര്‍ എത്രത്തോളം ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടുമെന്ന് അറിയില്ല. പക്ഷേ അവര്‍ റോസ്റ്റര്‍ സിസ്റ്റത്തിലൊക്കെ നന്നായി ഇടപെട്ടിട്ടുണ്ട്. ഇതാണ് ആദ്യകാലത്ത് നടന്നത്. അന്ന് റിസര്‍വേഷനേ നടക്കുന്നുണ്ടായിരുന്നില്ല, അപ്പോള്‍ അത് നടത്തി എന്നുള്ളതാണ്. എനിക്കു തോന്നുന്നു അന്നുതന്നെ ബാബു നോട്ടഡ് ആയിട്ടുണ്ടാവും. പ്രൊഫസര്‍ സായിബാബയുടെ പ്രശ്‌നത്തില്‍ എല്ലാവരും, ഇവിടത്തെ സോകോള്‍ഡ് പ്രൊഗ്രസീവ് ആയ എല്ലാവരും നിന്നിരുന്നു. അവരില്‍ വളരെ ഓപ്പണ്‍ ആയി മാവോയിസ്റ്റ് പൊസിഷന്‍സ് ഉള്ളവരും ഉണ്ട്. ആശയപരമായി അതിനെ പിന്തുണക്കുന്നവരും റാഡിക്കല്‍ ലെഫ്റ്റ് പൊസിഷന്‍സ് ഉള്ളവരും. അങ്ങനെയുള്ള ഒരാളേയല്ല ബാബു. ബാബുവിന്റേത് ബഹുജന്‍ മൈനോറിറ്റി രാഷ്ട്രീയമായിരുന്നു. പക്ഷേ ദലിത് ബഹുജന്‍ രാഷ്ട്രീയം മുസ്ലിം പ്രശ്‌നങ്ങള്‍ കാണുന്നില്ല എന്നതുകൊണ്ടുതന്നെ ബാബുവിന് ഈ രാഷ്ട്രീയത്തിലും ഒരു മുസ്ലിം എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഹനി ബാബു സായിബാബയുടെ കൂടെ നിന്നത് ഒരു സുഹൃത്ത്, അയല്‍ക്കാരന്‍, സൗത്ത് ഇന്ത്യന്‍, ഒ.ബി.സി എന്നുള്ള വളരെ വ്യക്തിപരമായ ഒരു തലത്തിലാണ്. ആത്മാര്‍ത്ഥതയോടുകൂടി ബാബു നിന്നു. ഞാന്‍ പറഞ്ഞില്ലേ, ഈ സമൂഹത്തില്‍ പലരും തെറ്റ് ചെയ്യും, പക്ഷേ ചിലരെ മാത്രം പിടിക്കും. അതുതന്നെയാണ് ഇവിടെയും ഉണ്ടായത്. പലരും സായിബാബയുടെ കൂടെ നിന്നു, അവസാനം പിടിച്ചതൊരു ഒ.ബി.സി മുസ്ലിമിനെ. ഇതൊക്കെ പറയുന്ന ഒരു മുസ്ലിം ഇങ്ങനെ നില്‍ക്കുന്നതുകൊണ്ട് ബാബു അകപ്പെട്ടതാണ്. നിലവില്‍ കേസിന്റെ അവസ്ഥ എന്താണ്? കീഴ്‌ക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതിന്റെ ഹിയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. എന്‍.ഐ.എ എവിടെയും തൊടാത്ത ഒരു മറുപടിയാണ് കോടതിയില്‍ കൊടുത്തിട്ടുള്ളത്. അതുപോലെ ബാബുവിന്റെ ലാപ്‌ടോപിന്റെ ക്ലോണ്‍ ഇതുവരെ കിട്ടിയിട്ടില്ല. റോണ വില്‍സണ്‍ന്റെ കാര്യത്തില്‍ ആഴ്‌സണല്‍ റിപ്പോര്‍ട്ട് തെളിയിച്ചതുപോലെ ബാബുവിന്റെ കംപ്യൂട്ടറിലും പുറമെ നിന്നുള്ള മെറ്റീരിയല്‍ മാല്‍വെയര്‍ ഉപയോഗിച്ച് ഇട്ടതാണോ എന്നത് നമുക്ക് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ പെഗാസസ് ഫോണ്‍ ലീകില്‍ ബാബുവിന്റെ നമ്പറും ഉണ്ടായിരുന്നു. ഇതൊക്കെ പുറത്തുവരാന്‍ സമയമെടുക്കും. ഒരു കേന്ദ്ര ഏജന്‍സി എന്ന നിലയിലുള്ള ഇടപാടുകളാണ് എന്‍.ഐ.എയുടേത്. അവര്‍ക്ക് എന്തും ചെയ്യാം. അവരെ ചോദ്യംചെയ്യാന്‍ ഇവിടെ ആരും ഇല്ലല്ലോ. പക്ഷേ ഇത് അവരുടെ പ്രശ്‌നമല്ല. നമ്മുടെ ജുഡീഷ്യറിയുടെ തന്നെ പ്രശ്‌നമാണ്. നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ ഈ എക്‌സസുകളൊക്കെ കാട്ടിക്കൂട്ടുന്നത്. നിയമങ്ങളൊക്കെ ഇങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് എന്തും ചെയ്യാം. ഈ നിയമങ്ങളിലൂടെ വന്ന ജഡ്ജ്‌മെന്റ്‌സ് നോക്കൂ. എങ്ങനെയാണ് ഇങ്ങനെയുളള ജഡ്ജ്‌മെന്റ്‌സ് തരുന്നത്? ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടാകുമോ, ഒരു കാര്യവുമില്ലാതെ പൊലീസ് ഡയറിയിൽ പറയുന്ന കാര്യങ്ങൾ വച്ച് വര്‍ഷങ്ങളോളം പിടിച്ചിടാന്‍ കഴിയുന്ന നിയമം. ത്രിപുരയില്‍ നൂറുപേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. യു.എ.പി.എ എങ്ങനെയൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്? യു.എ.പി.എയിലൂടെയും കുറേ മുസ്ലിങ്ങളെയാണ് എപ്പോഴും പിടിക്കുന്നത്. അതുപോലെ റെസിസ്റ്റ് ചെയ്യുന്ന 27,000ത്തോളം ആദിവാസികളെ മാവോയിസ്റ്റ് മുദ്രകുത്തി ജയിലിലടയ്ക്കുകയാണ് യു.എ.പി.എ പോലുള്ള നിയമങ്ങളിലൂടെ. അവരെപ്പറ്റി സംസാരിച്ച ഒരാള്‍ ആണ് സ്റ്റാന്‍ സ്വാമി. അവസാനം അവരും ജയിലിൽ പാർപ്പിച്ച്, അവിടെ വച്ച് ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡര്‍ ചെയ്യപ്പെട്ടു. അതും ശരിക്കും ആലോചിക്കേണ്ട കാര്യമാണ്. സെഡിഷനെ കുറിച്ചൊക്കെ റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ സംസാരിക്കുന്നുണ്ട്. യു.എ.പി.എയെ കുറിച്ചല്ലേ പറയേണ്ടത്? പല ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രീറ്റികള്‍ നോക്കിയാല്‍ ഇങ്ങനെയൊരു നിയമം നിലനില്‍ക്കാന്‍ പാടില്ല എന്ന് കാണാം. ഒരു ലിബറല്‍ രീതിയില്‍ ആലോചിച്ചാല്‍ തന്നെ ഒരു ഡെമോക്രാറ്റിക് കണ്‍ട്രി ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഹനി ബാബു അടുത്ത ചോദ്യമായി നില്‍ക്കുന്നത് അതാണ്. നിലവില്‍ യു.എ.പി.എ നിയമത്തെക്കുറിച്ച് അവബോധമുണ്ടാകുന്ന രീതിയില്‍ ചിന്തിക്കുന്നതുപോലെ കാണുന്നുണ്ട്. ഉപയോഗത്തിന്റെ തുടക്കകാലം മുതല്‍ക്ക് തന്നെ ഈ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ അതിശക്തമായി ഉണ്ടാവാത്തത് എന്തുകൊണ്ടാണ് എന്നാണ് തോന്നുന്നത്? എനിക്ക് തോന്നുന്നത് പ്രിസണ്‍ സിസ്റ്റത്തിന്റെ കാര്യം, ഇത്തരം കേസുകൾ വരുമ്പോള്‍ ചെറിയൊരു ഗ്രൂപ്പ് മാത്രമാണ് അതിനെതിരെ പറയുന്നത് എന്നാണ്. അത് ഒരു എലീറ്റ് ലിബറല്‍ ലെഫ്റ്റ് ഗ്രൂപ്പ് ആയിരിക്കും. അത് ശരിക്കും മറ്റുള്ളരിലേക്ക് എത്തുന്നില്ല. ഇതില്‍ വിഷമിക്കുന്നത് മറ്റു വിഭാഗങ്ങളാണ്. 27,000 ആദിവാസികളാണ് മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട് ജയിലില്‍ കിടക്കുന്നത്. നമ്മുടെ നാട്ടിലെ ഡിസ്‌കോഴ്‌സിന്റെ തന്നെ ഒരു രീതിയാണ് ഇതൊന്നും പുറത്തുവരുന്നില്ല എന്നത്. സ്റ്റാന്‍ സ്വാമിയുടെ കേസ് തന്നെ എടുക്കൂ. സ്റ്റാന്‍ സ്വാമി നില്‍ക്കുന്നത് ഒരു ally ആയിട്ടാണ്. ഒരു റെസിസ്റ്റന്‍സിന്റെ ഭാഗമായിട്ടാണ് നില്‍ക്കുന്നത്. സ്റ്റാന്‍ സ്വാമിയെ പറ്റി പറയുമ്പോള്‍ പോലും നമ്മളാ റസിസ്റ്റന്‍സിനെ പറ്റി പറയുന്നില്ല. അവരുടെ വോയ്‌സ് വരില്ല. വരികയാണെങ്കില്‍ തന്നെ അത് ഒരു ലെഫ്റ്റ് ലിബറല്‍ ഗ്രൂപ്പിന്റെ മീഡിയത്തിലൂടെയാണ് വരിക. നമ്മുടെ നാട്ടില്‍ ഭീകരമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അറിവുല്‍പാദനത്തിലും ഡിസ്‌കോഴ്‌സ് ഉണ്ടാക്കുന്നതിലും ആ കാസ്റ്റ് സിസ്റ്റം തന്നെയാണ് നിലനിൽക്കുന്നത് എന്ന് തോന്നുന്നു. പ്രശ്‌നങ്ങളെ ആളുകള്‍ അംഗീകരിക്കുന്ന ഒരു മെയിന്‍സ്ട്രീമിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള എല്ലാ രീതികളും പിടിച്ചടക്കിയിരിക്കുന്നത് സവര്‍ണര്‍ ആണ്. അതായത് അവരാണിവിടെ ഡൊമിനന്റ് നോളജ് ഉണ്ടാക്കുന്നത്. അവര്‍ തന്നെ ഇതിനെപ്പറ്റി പറയുകയും അവര്‍ തന്നെ പുസ്തകമെഴുതുകയും അവര്‍ തന്നെ അറിവ് ഉണ്ടാക്കുകയും ചെയ്യും. അതിന് പകരം നമ്മള്‍ക്ക്, ബഹുജനങ്ങള്‍ക്കും സംസാരിക്കാന്‍ പറ്റുന്ന ഒരു മെയ്ന്‍സ്ട്രീം പബ്ലിക് സ്ഫിയര്‍ ഇപ്പോഴും ഇല്ല. ഡിസിഷന്‍ മേക്കിങ്ങ് നമ്മള്‍ക്കില്ല. ജുഡീഷ്യറിയില്‍ ഒന്നും നമുക്ക് പ്രാതിനിധ്യം പോലുമില്ല. ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ ഒക്കെ ചെറിയൊരു ഗ്രൂപ്പില്‍ നിലനില്‍ക്കുകയാണ്. ഗൗതം നവ്‌ലാഖയൊക്കെ അങ്ങനെയൊരു ഗ്രൂപ്പിലെ ആയിരുന്നു. പി.യു.ഡി.ആര്‍ ഇവിടത്തെ സിവില്‍ ലിബര്‍ട്ടീസിന്റെ ആള്‍ക്കാര്‍ തന്നെ ആയിരുന്നു. അവരെയും ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. അവരും പേടിയിലാണ്. എനിക്ക് തോന്നുന്നു അവര്‍ ചെയ്യുന്നത് നല്ലകാര്യം തന്നെയാണ് എന്ന്. പക്ഷേ ഈ ജാതിവ്യവസ്ഥയുടെ ഉള്ളിലാണ് അവരും നില്‍ക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പ്രധാനമായ കാര്യങ്ങളൊന്നും പുറത്തുവരില്ലല്ലോ. ഇപ്പോഴത്തെ ഗവണ്മെന്റിന് ഈ ചെറിയ ഗ്രൂപ്പിനെ കാര്യവുമല്ല. അവര്‍ പറയുന്നതിന് മുമ്പ് തന്നെ കേള്‍ക്കാതിരിക്കുന്നപോലെയാണ്. നമ്മുടെ നോളജ് ക്രിയേഷന്‍ വളരെ ജാതീയമാണ്. ബഹുജനങ്ങള്‍ക്ക് പ്രധാനമായ കാര്യങ്ങളൊക്കെ ഓള്‍ട്ടര്‍നേറ്റീവ് സ്ഥലത്താണ് നടക്കുന്നത്. ആ ഓള്‍ട്ടര്‍നേറ്റീവ് സ്ഥലത്തിന് ഒരു അധികാരവുമില്ല. നമുക്ക് ഒരു സ്വന്തം നാഷണല്‍ മീഡിയ ഇപ്പോഴും ഇല്ല എന്ന കാര്യം ആലോചിച്ചു നോക്കൂ. ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ടല്ലേ, അതുമല്ലെങ്കില്‍ എന്താണ് ഉള്ളത്? അല്ലെങ്കില്‍ എനിക്ക് തോന്നുന്നു സാധാരണക്കാര്‍ക്ക്, സാധാരണക്കാര്‍ എന്ന് ഞാന്‍ പറയുന്നത്, ഈ കഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് ഇത് വേഗം മനസ്സിലാകും എന്നാണ്. ഇതൊന്നും ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ ഇത് എത്രമാത്രം പറയാന്‍ കഴിയുന്നു എന്നതാണ് കാര്യം. അമേരിക്കക്കാര്‍ക്ക് മറ്റുള്ളവരെ പേടിയുള്ളതുപോലെ ഇവിടെ സവര്‍ണര്‍ക്ക് എല്ലാവരെയും പേടിയാണ്. മറ്റുള്ളവര്‍ അവരുടെ ജോലി കൊണ്ടുപോകുന്നു, അവരുടെ സ്‌പേസ് പിടിച്ചെടുക്കുന്നു എന്നൊക്കെ. ഈ പേടിയാണ് അധികാരത്തിന്റെ ഇമോഷണല്‍ ബേസിസ്. ഇതിലൂടെയാണ് അത് നിലനിര്‍ത്തപ്പെടുന്നത്. അതുകൊണ്ട് അവര്‍ പേടിച്ച് ജീവിക്കുന്ന ആള്‍ക്കാരാണെന്ന് പറയാം. അവര്‍ യു.എ.പി.എ ഒക്കെ വേണമെന്നാണ്, കൂടുതല്‍ കൂടുതല്‍ പേരെ ജയിലിലടച്ചു കഷ്ടപ്പെടുത്തണം എന്നാണ് ചിന്തിക്കുന്നത്. എന്നാലേ അവര്‍ക്ക് സുരക്ഷിതമായി അധികാരം നിലനിര്‍ത്താന്‍ പറ്റുകയുള്ളൂ. ഭീമ കൊറേ​ഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ കേസിന്റെ കാര്യം പറയുകയാണെങ്കില്‍, ഈ കേസിലെ പത്ത് കുറ്റാരോപിതര്‍ ഫയല്‍ ചെയ്ത കോഗ്‌നിസന്‍സ് കേസ് വിചാരണ പൂര്‍ത്തിയായി. സുധ ഭരദ്വാജ്, റോണ വില്‍സണ്‍ എന്നിവരുള്‍പ്പെട്ട കേസാണ് അത്. ഈ വാദം തന്നെ കുറേ സമയമെടുത്തു. ഒരു ദിവസം അറുപതോളം കേസുകളുണ്ടാകും. തലേദിവസത്തെ കേസുകളും ഉണ്ടാവും. നാല്‍പത്തിയഞ്ചാമത്തെ കേസ് എടുക്കുമ്പോഴേക്കും കോടതി വിടേണ്ട സമയമാവും. ചിലപ്പോള്‍ കേസ് മാറ്റിവെക്കും, ചിലപ്പോള്‍ അടുത്ത ആഴ്ചയിലേക്കൊക്കെ ആയിരിക്കും. ചിലപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞിട്ടായിരിക്കും. പിന്നെ സ്റ്റേറ്റ് ഗവണ്മെന്റിനോട് മറുപടി കൊടുക്കാന്‍ പറയും. രണ്ടാഴ്ച സമയവും കൊടുക്കും. രണ്ടാഴ്ച കഴിയുമ്പോള്‍ അവര്‍ പറയും ഞങ്ങളുടെ കയ്യില്‍ മറുപടി ഇല്ലെന്ന്. പിന്നെ വീണ്ടും അവര്‍ക്ക് സമയം കൊടുക്കും. ഈ കേസില്‍ ഓര്‍ഡര്‍ കൊടുക്കുമെന്ന് പറഞ്ഞത് സെപ്തംബറില്‍ ആണ്. ഇപ്പോള്‍ നവംബര്‍ കഴിഞ്ഞു. ശരിക്കും നിയമപരമായ ഓര്‍ഡര്‍ കൊടുത്താല്‍ ഇവരെ ബെയ്ല്‍ നല്‍കി വിടേണ്ടിവരും. 90 ദിവസം വരെ ചാര്‍ജ്ഷീറ്റ് ഇല്ലാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചു. അതിന് ശേഷം കസ്റ്റഡി എക്സ്റ്റന്‍ഡ് ചെയ്യണമെങ്കില്‍ കോടതിയില്‍ പോകണം. പിന്നെയും 90 ദിവസങ്ങള്‍ നീട്ടാം, അങ്ങനെ 180 ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ്ഷീറ്റ് കൊടുക്കണം. ഇത് എക്സ്റ്റന്‍ഡ് ചെയ്ത് കൊടുത്തത് മജിസ്‌ട്രേറ്റാണ്. പക്ഷേ എന്‍.ഐ.എ കേസില്‍ അത് മജിസ്‌ട്രേറ്റ് എക്സ്റ്റന്‍ഡ് ചെയ്യാന്‍ പാടില്ല. സ്‌പെഷ്യല്‍ കോടതിയിലെ ജഡ്ജിനേ അത് ചെയ്യാന്‍ അധികാരമുള്ളൂ. സുപ്രീം കോടതിയില്‍ മധ്യപ്രദേശില്‍ നിന്ന് ഇങ്ങനെ ഒരു കേസ് വന്നിരുന്നു. ഒരു ബ്ലാസ്റ്റ് കേസ് ആണ്. മജിസ്‌ട്രേറ്റ് അത് ചെയ്താല്‍ പറ്റില്ല, നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞു. അങ്ങനെ അയാള്‍ക്ക് ജാമ്യം കൊടുത്തു. അതുപോലെ ഭീമകൊറെഗാവ് കേസില്‍ ഉള്ളവര്‍ക്കും ജാമ്യം കിട്ടേണ്ടതാണ്. ഇപ്പോള്‍ ഹിയറിങ് കഴിഞ്ഞിട്ടും പക്ഷെ ഓര്‍ഡര്‍ കൊടുക്കുന്നില്ല. ആഴ്‌സണല്‍ന്റെ കണ്ടെത്തലുകള്‍വെച്ച് റോണ വില്‍സണ്‍ ഒരു പെറ്റിഷന്‍ കൊടുത്തിട്ടുണ്ട്. ഓഗസ്റ്റിലായിരുന്നു അത്. അതിന്റെ ഹിയറിങ് തന്നെ കഴിഞ്ഞിട്ടില്ല. നമ്മുടെ ജയിലുകളെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുകാര്യം കൂടി സൂചിപ്പിക്കാം. ഐ.ഐ.ടികളിലേക്ക് വലിയ ഫണ്ട് ലഭിക്കുന്നുണ്ട്, അവിടുത്തെ കോണ്‍സ്റ്റിറ്റ്യുന്‍സി ഇവിടത്തെ ഭരണവര്‍ഗത്തിന്റെ ആള്‍ക്കാരാണ് എന്നതുകൊണ്ടാണ്. പക്ഷേ പ്രിസണേഴ്‌സ് ആയി ഈ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ വരുന്ന ആളുകള്‍ മെജോറിറ്റിയും ഒന്നുമില്ലാത്ത ആളുകളാണ്. ജയിലിന്റെ ഉള്ളിലാണെങ്കിലും പുറത്താണെങ്കിലും ലീഗല്‍ സിസ്റ്റത്തിന്റെ ഉള്ളിലാണെങ്കിലും അവര്‍ക്ക് വേണ്ടി ഒരു സൗകര്യം ചെയ്യണമെന്ന് ഇവിടുത്തെ പോളിസികളും ഭരണവുമെല്ലാം തീരുമാനിക്കുന്ന സവര്‍ണ വര്‍ഗം ആഗ്രഹിക്കുന്നില്ല. കാരണം ഇവരെ ദ്രോഹിക്കുക എന്നുള്ളതാണ് അവർക്ക് പ്രധാനം. ജയില്‍ മുഴുവന്‍ ബ്രാഹ്മണരോ അപ്പര്‍കാസ്റ്റോ ആയിരുന്നെങ്കില്‍ ഇത്രയും തോന്ന്യവാസം ഇവര്‍ ചെയ്യുമോ? എന്തൊക്കെയാണ് ജയിലിനകത്ത് നടക്കുന്നത്? ഒരു രാഷ്ട്രീയ ഗ്രൂപ്പുകളും അത് കാര്യമായി എടുക്കുന്നില്ല. ബ്ലാക് മൂവ്‌മെന്റ്‌സ് ഒക്കെ ജയില്‍ എന്നതിനെ സെന്‍ട്രല്‍ ആക്കിയിട്ടും അതിനെ വളരെയധികം വിമര്‍ശിച്ചും അതിന്റെ ഉള്ളില്‍ നിന്ന് എഴുതിയും ആണ് വളര്‍ന്നിട്ടുള്ളത്. പക്ഷേ ഇവിടെയുള്ള ഐഡന്റിറ്റി ഗ്രൂപ്പുകള്‍ വ്യത്യസ്തമാണ്. അവസാനം നോക്കുമ്പോള്‍ ജയില്‍ പ്രശ്‌നങ്ങള്‍ ഒക്കെ എടുക്കുന്നത് ചില മുസ്ലിം സംഘടനകളും ലെഫ്റ്റ് ലിബറലുകളും മാത്രമേ ഉള്ളൂ. ഹനി ബാബുവിന് കോവിഡ്, ബ്ലാക്ഫംഗസ് ഉള്‍പ്പെടെ നിരവധി ആരോഗ്യ വെല്ലുവിളികള്‍ ജയിലില്‍ നേരിടേണ്ടിവന്നിട്ടുണ്ട്, ഇപ്പോള്‍ എങ്ങനെയാണ് ആരോഗ്യാവസ്ഥ? ഹനി ബാബുവിന്റെ കണ്ണിന് ചെറിയൊരു പ്രശ്‌നം ഇപ്പോഴും ഉണ്ട്. ഡോക്ടര്‍ പറയുന്നത് അത് ഒരു പെര്‍മനെന്റ് ഡിസബിലിറ്റി ആയി നില്‍ക്കുമെന്നാണ്. ഇന്‍ഫെക്റ്റഡ് ആയ കണ്ണ് കുറച്ച് താഴ്ന്നാണ് ഇപ്പോഴുള്ളത്. കാഴ്ചയ്ക്ക് ബുദ്ധിമുട്ടില്ല, വായിക്കുന്നൊക്കെ ഉണ്ട്.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്ന വോറിയ ഗഫോറിയെ അറസ്റ്റ് ചെയ്തു. ദേശീയ ഫുട്‌ബോള്‍ ടീമിനെ അപമാനിച്ചതിനും സര്‍ക്കാരിനെതിരെ പ്രചരണം നടത്തിയതിനുമാണ്... അട്ടിമറിയുമായി ഇറാന്‍; വെയ്ല്‍സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ലോകകപ്പില്‍ വീണ്ടും ഏഷ്യന്‍ അട്ടിമറി. എതിരില്ലാത്ത രണ്ട് ഗോളിന് വെയില്‍സിനെ തകര്‍ത്ത് ഇറാന്റെ മടങ്ങി വരവ്. ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലാണ് ഇരു ഗോളുകളും പിറന്നത്. ഇറാനായി... രാജസ്ഥാനിൽ കോൺഗ്രസ്‌ പൊട്ടിത്തെറിയിലേക്ക് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടിയിലെ 80 ശതമാനം എം.എല്‍.എമാരും സചിന്‍ പൈലറ്റിനൊപ്പമാണെന്ന് മന്ത്രി ആര്‍.എസ് ഗുധ വെളിപ്പെടുത്തി. നിലവില്‍ നാല് എം.എല്‍.എമാര്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും ഗുധ വ്യക്തമാക്കി.... ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തി നാടുവിട്ട ഇന്ത്യക്കാരന്‍ അറസ്റ്റില്‍ ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രാജ്വീന്ദര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്.... ആരാധന മൂത്തു; കുഞ്ഞിന് മെസിയെന്ന് പേരിട്ട് മലയാളി ദമ്പതികള്‍! അര്‍ജന്റീന-സൗദി ലോകകപ്പ് പോരാട്ടത്തിനിടെ തൃശൂര്‍ ചാലക്കുടിയില്‍ വ്യത്യസ്തമായ ഒരു പേരിടല്‍ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിന്‍ ഷനീര്‍-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിന്‍ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു... മൃഗങ്ങളെ കൊന്നാല്‍ അഞ്ചുവര്‍ഷം തടവ്; പുതിയ നിയമം വരുന്നു മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 1960 ലെ നിയമം പുനപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടു വരാനാണ് കേന്ദ്ര സര്‍ക്കാര്‍... 581 കിലോ കഞ്ചാവ് എലി തിന്നു തീര്‍ത്തെന്ന് പോലീസ്; കോടതിക്കും ഞെട്ടല്‍ എലി 581 കിലോ കഞ്ചാവ് തിന്നുവെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് പൊലീസ് കോടതിയില്‍. റെയ്ഡില്‍ പിടിച്ചെടുത്ത ലിറ്റര്‍ കണക്കിന് മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന തരത്തില്‍ നേരത്തെ നല്‍കിയ... തരൂര്‍ പിന്തുണയില്‍ യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി കോട്ടയത്ത് ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടിയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി അനവസരത്തിലാണെന്നാണ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നിലപാട്. പാര്‍ട്ടിയെ ക്ഷീണിപ്പിക്കാനല്ലാതെ... 17 കാരിയുടെ വിവാഹം നടത്തി; മാതാപിതാക്കള്‍ക്കും വരനുമെതിരേ കേസ് കോഴിക്കോട് വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17... വിവാഹ മോചനങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ നിര്‍ണായക നിയമ പരിഷ്‌കാരത്തിന് കേന്ദ്രസര്‍ക്കാര്‍ വിവാഹ മോചിതരായാലും കുട്ടികളുടെ സംരക്ഷണത്തില്‍ അച്ഛനും അമ്മയ്ക്കും തുല്യ അവകാശം നല്‍കുന്ന വിവാഹ മോചന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര പരിഷ്‌കരത്തിനാണ്...
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്തുന്നതിനും നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കലക്‌ട്രേറ്റിൽ വച്ചാണ് നിയമസഭ സിറ്റിങ് നടന്നത് കോട്ടയം: വിനോദസഞ്ചാര മേഖലയിലെ മാലിന്യസംസ്‌കരണത്തിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണമെന്ന് നിയമസഭ സമിതി ചെയർമാൻ കെ.പി.എ. മജീദ് എം.എൽ.എ. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്തുന്നതിനും നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കലക്‌ട്രേറ്റിൽ നടന്ന നിയമസഭ സമിതി സിറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മാലിന്യസംസ്‌കരണത്തിനായി വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണം'; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സംവിധാനങ്ങള്‍ നേരിട്ടു വിലയിരുത്തി നിയമസഭ സമിതി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര റിപ്പോർട്ട് നൽകും. വേമ്പനാട് കായൽ നേരിടുന്ന മലിനീകരണ പ്രശ്‌നങ്ങളും വിനോദസഞ്ചാര മേഖലയിലെ പാരിസ്ഥിതിക വിഷയങ്ങളും യോഗം ചർച്ച ചെയ്‌തു. വിവിധ വകുപ്പുകളുമായുള്ള ഫലപ്രദമായ ചർച്ചയിലൂടെ പ്രായോഗികമായ മികച്ച നിർദേശങ്ങൾ ഉയർന്നുവന്നതായും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങിൽ സമിതിയംഗങ്ങളായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ടി. സിദ്ദിഖ്, വാഴൂർ സോമൻ എന്നിവർ പങ്കെടുത്തു. കായലിലടക്കം പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സാഹചര്യമുണ്ടെന്നും ഇത്തരക്കാർക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നിയമ നടപടി സ്വീകരിക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം ഫലപ്രദമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എയും പറഞ്ഞു. വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം: മാലിന്യസംസ്‌കരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലും ടൂറിസം വകുപ്പും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. കുമരകത്ത് അടക്കം ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള ഖരമാലിന്യം സംസ്‌കരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ടൂറിസം, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഹൗസ്‌ബോട്ട് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്‍റിന്‍റെ പ്രവർത്തനം മെച്ചപ്പെട്ട നിലയിൽ നടക്കുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് യോഗത്തെ അറിയിച്ചു. എന്നാൽ, ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള മാലിന്യസംസ്‌കരണം ഫലപ്രദമായി നിലയിൽ നടക്കുന്നില്ലെന്ന് കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു പറഞ്ഞു. ആലപ്പുഴയിൽ രജിസ്റ്റർ ചെയ്‌ത 1700 ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴ, കോട്ടയം ജില്ലകളിലായി പ്രവർത്തിക്കുന്നതെന്ന് പോർട്ട് ഓഫിസർ യോഗത്തെ അറിയിച്ചു. ഹൗസ്‌ബോട്ട് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ആലപ്പുഴയിൽ ഡി.റ്റി.പി.സി.ക്ക് പുതിയ ബാർജ് വാങ്ങുന്നതിന് നടപടിയായതായും പോർട്ട് ഓഫിസർ പറഞ്ഞു. മാലിന്യം കുന്നുകൂടിയാല്‍ അടിയന്തര നടപടി: കുമരകമടക്കം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള കവാടമെന്ന നിലയിൽ കോട്ടയം നഗരത്തിൽ മാലിന്യം വഴിയരികിലും മറ്റും കുന്നുകൂടുന്ന സ്ഥിതി ഗുണകരമല്ലെന്നും മാലിന്യസംസ്‌കരണത്തിന് അടിയന്തരനടപടി സ്വീകരിക്കണമെന്നും നഗരസഭ സെക്രട്ടറിക്ക് സമിതി നിർദേശം നൽകി. കോട്ടയം നഗരത്തിലെ മാലിന്യപ്രശ്‌നങ്ങൾ സംബന്ധിച്ച വാർത്തകൾ പരിഗണിച്ചാണ് സമിതിയുടെ നിർദേശം. മാലിന്യം ശേഖരിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് കരാറായതായും സെക്രട്ടറി യോഗത്തെ അറിയിച്ചു. ജില്ലയിലെ ഇറച്ചി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി റെണ്ടറിങ് പ്ലാന്‍റ് നിർമാണം അന്തിമഘട്ടത്തിലാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്‌ടർ യോഗത്തെ അറിയിച്ചു. വ്യാപരികളിൽ നിന്ന് നിശ്ചിത കലക്ഷൻ ചാർജ് ഈടാക്കിയാണ് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുക. ജില്ലാ കലക്‌ടർ ഡോ. പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുമരകത്തെ കവണാറ്റിൻകരയിലെ ഹൗസ്‌ബോട്ട് മാലിന്യസംസ്‌കരണ പ്ലാന്‍റ് സമിതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ചീപ്പുങ്കൽ, തണ്ണീർമുക്കം, കുമരകം മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു.
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യയുടെ മൊത്തം വില്‍പ്പന 3,73,221 യൂണിറ്റിലെത്തി; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ... ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യയുടെ 2022 നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 3,73,221 യൂണിറ്റുകളിലെത്തി. 3,53,540 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 19,681... 2022 നവംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡിന് 70,766 മോട്ടോർസൈക്കിളുകൾ വിറ്റഴിക്കാൻ കഴിഞ്ഞു; ഈ വര്‍ഷം കമ്പനി 37 ശതമാനം വളർച്ച രേഖപ്പെ... ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡിന് 70,766 മോട്ടോർസൈക്കിളുകൾ വിറ്റഴിക്കാൻ കഴിഞ്ഞു. ഇതനുസരിച്ച് ഈ വര്‍ഷം കമ്പനി 37 ശതമാനം വളർച്ച രേഖപ്പെടുത്തി. മേൽപ്പറഞ്ഞ കണക്കിൽ... പുതിയ ടിവിഎസ് അപ്പാച്ചെ RTR 160 4V ഇന്ത്യയിൽ അഞ്ച് കളർ ഓപ്ഷനുകളിൽ എത്തും; നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, റേസിംഗ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ടിവിഎസ് അപ്പാച്ചെയുടെ ഫീച്ചേഴ്‌സ് ഇതൊക്കെയാണ്.. ടിവിഎസ് അപ്പാച്ചെ RTR 160 4V ഇന്ത്യയിൽ അഞ്ച് കളർ ഓപ്ഷനുകളിൽ എത്തും. ഏറ്റവും പുതിയ നിറത്തെ പേൾ വൈറ്റ് എന്ന് വിളിക്കുന്നു, കൂടാതെ ഇന്ധന ടാങ്കിലും... More news Cars ഉൽപ്പാദന ചെലവിൽ വമ്പൻ വർദ്ധനവ്; കാർ വില വർദ്ധിപ്പിക്കാനൊരുങ്ങി നിർമ്മാണ കമ്പനികൾ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പുതിയ EQB ആഡംബര എസ്‌യുവികൾ രാജ്യത്ത് പുറത്തിറക്കി; ഇന്ത്യയിലെ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള മൂന്നാമത്തെ ഇലക്ട്രിക് ഓഫറായ മെഴ്‌സിഡസ് ബെൻസ് EQB യുടെ വിശേഷങ്ങളിലേ... ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട C-HR പ്രൊഡക്ഷൻ പതിപ്പ് എസ്‌യുവി 2016-ൽ പുറത്തിറക്കി; ഈ ഫങ്കി ലുക്കുള്ള എസ്‌യുവിയുടെ പ്രത്യേകതകൾ നോക്കാം. ഈ വർഷത്തെ ഏറ്റവും വലിയ പുതിയ കാർ ലോഞ്ചുകളില്‍ ഒന്നായിരുന്നു മഹീന്ദ്ര സ്കോർപിയോ എൻ; ഇപ്പോൾ, കമ്പനി അതിന്റെ താഴ്ന്ന വേരിയന്റുകളുടെ വിതരണവും ആരംഭിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.. More news Roadsafety കാറിൽ എ സി ഇട്ടിരുന്ന് വിശ്രമിക്കാറുണ്ടോ നിങ്ങൾ ? സൂക്ഷിക്കുക നിങ്ങളുടെ ജീവൻപോലും അപകടത്തിലായേക്കാം, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ എ.സി ഓൺ ചെയ്ത് കാറിൽ വിശ്രമിക്കുന്നവർ അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് വിദഗ്ദ്ധർ. അപൂർവമായി എ.സി വില്ലനാകുന്നത് മരണത്തിന് കാരണമാകും. എൻജിൻ പ്രവർത്തിച്ചാണ് എ.സിയുടെ പ്രവർത്തനം.... ഗ്രാൻഡ് വിറ്റാര നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കാന്‍ മാരുതി സുസുക്കി; ഓൺലൈനായോ നെക്‌സ ഷോറൂമുകളിലോ വാഹനം ബുക്ക് ചെയ്യാം എസ്‌യുവി മാരുതിയുടെ പ്രീമിയം നെക്‌സ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം. ഓൺലൈനായോ നെക്‌സ ഷോറൂമുകളിലോ... മഴക്കാലത്ത് വാഹനം തെന്നാനുള്ള പ്രധാന കാരണം ബ്രേക്ക് ലൈനറിലെ ഈർപ്പം, അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം പൂർണമായി ഒഴിവാക്കാം മഴക്കാലമായതോടെ വാഹനാപകടങ്ങളും വർദ്ധിക്കുകയാണ്. ഇത്തരം അപകടങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാക്കാം. ഭൂരിപക്ഷ അപകടങ്ങൾക്കും കാരണം വാഹനം റോഡിൽ നിന്നും തെന്നിമാറുന്നതാണ്. സാധാരണ സാഹചര്യങ്ങളിൽ വാഹനം നിർത്താൻ... More news More News Auto എബിബി ഫിയ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിനായി ജാഗ്വാർ ഐ- ടൈപ് 6 വാഹനം പുറത്തിറക്കി ജാഗ്വാർ ടിസിഎസ് റേസിങ് അടുത്ത വർഷം നടക്കുന്ന എബിബി ഫിയ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിനായി ജാഗ്വാർ ഐ- ടൈപ് 6 വാഹനം പുറത്തിറക്കി. ജാഗ്വാറിൻറെ ഇലക്ട്രിക് മോട്ടോർസ്പോർട്‍സ് വിഭാഗത്തിൽ ഏറ്റവും നൂതനമായ വാഹനമാണിത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മോട്ടോർസ്പോർട്‍സ് മേഖലയിലും ഇതോടെ ജെൻ 3 കാലഘട്ടത്തിലേയ്ക്ക് കടക്കുകയാണ് എന്നും ജാഗ്വാർ പറയുന്നു. മെക്സിക്കോ സിറ്റിയിൽ അടുത്ത വർഷം ജനുവരി 14 ന് ജാഗ്വാർ ടിസിഎസ് റേസിങ് ടീം പുതിയ കാറുമായി ആദ്യ മത്സരങ്ങൾക്ക് […] Auto ശ്രദ്ധേയമായ സ്റ്റൈലിംഗും ഫീച്ചർ അപ്‌ഗ്രേഡുകളുമുള്ള പുതിയ തലമുറ ബ്രെസ്സയെ മാരുതി സുസുക്കി അവതരിപ്പിച്ചത് 2022 ജൂണിൽ ആണ്; തിരഞ്ഞെടുത്ത നഗരങ്ങളിൽ കാത്തിരിപ്പ് കാലയളവ് ആറ് മാസം വരെ വർദ്ധിച്ച മാരുതി സുസ... ശ്രദ്ധേയമായ സ്റ്റൈലിംഗും ഫീച്ചർ അപ്‌ഗ്രേഡുകളുമുള്ള പുതിയ തലമുറ ബ്രെസ്സയെ മാരുതി സുസുക്കി അവതരിപ്പിച്ചത് 2022ജൂണിൽ ആണ്. 7.99 ലക്ഷം രൂപ മുതൽ 13.96 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയുള്ള Lxi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിലാണ് മോഡൽ ലൈനപ്പ് വരുന്നത്. മാർക്കറ്റ് ലോഞ്ചിന് 10 ദിവസം മുമ്പ് അതിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് 45,000 ഓർഡറുകളും ശേഖരിച്ചു. പുതിയ മാരുതി ബ്രെസ്സയുടെ ബുക്കിംഗുകൾ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ […] Auto മാരുതി സുസുക്കി പുതിയതായി പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിക്കൊപ്പം പുതുക്കിയ എർട്ടിഗ, എക്സ്എൽ6 എംപിവികൾ എന്നിവയും തിരിച്ചുവിളിച്ചു; കാരണമറിയാം.. മാരുതി സുസുക്കി പുതിയതായി പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിക്കൊപ്പം പുതുക്കിയ എർട്ടിഗ, എക്സ്എൽ6 എംപിവികൾ എന്നിവയും തിരിച്ചുവിളിച്ചു. 2022 നവംബർ 2 നും 28 നും ഇടയിൽ നിർമ്മിച്ച മൊത്തം 9,125 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതിൽ ഉൾപ്പെടുന്നു . മുൻ സീറ്റ് ബെൽറ്റുകളുടെ ഷോൾഡർ ഹൈറ്റ് അഡ്ജസ്റ്റർ അസംബ്ലിയുടെ ചൈൽഡ് ഭാഗങ്ങളിലൊന്നിൽ സീറ്റ് ബെൽറ്റ് ഡിസ്അസംബ്ലിംഗിന് കാരണമായേക്കാവുന്ന ഒരു തകരാറുണ്ടെന്ന് കമ്പനി പറയുന്നു. ഇത് പരിഹരിക്കാനാണ് ഈ തിരിച്ചുവിളി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകളിൽ സൂചിപ്പിച്ച […] Auto ടൊയോട്ട അടുത്തിടെ ഇന്തോനേഷ്യൻ വിപണിയിൽ പുതിയ ഇന്നോവ സെനിക്‌സ് അവതരിപ്പിച്ചു; TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇന്നോവ സെനിക്‌സ് അഥവാ ഹൈക്രോസ് വിശേഷങ്ങളിലേക്ക്.. ടൊയോട്ട അടുത്തിടെ ഇന്തോനേഷ്യൻ വിപണിയിൽ പുതിയ ഇന്നോവ സെനിക്‌സ് അവതരിപ്പിച്ചു. നമ്മുടെ വിപണിയിൽ, പുതിയ എംപിവിയെ ഇന്നോവ ഹൈക്രോസ് എന്നാണ് വിളിക്കുന്നത്. പുതിയ മോഡൽ ടൊയോട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് കൊറോള ക്രോസിന് അടിവരയിടുന്നു, കൂടാതെ പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് ഇന്ധന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 2021 GIIAS-ൽ ടൊയോട്ട ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. ഇന്നോവ ക്രിസ്റ്റ ഇലക്ട്രിക് പരീക്ഷണം നടത്തുന്നത് ഇതിനകം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ ഇന്നോവ ഹൈക്രോസ്/സെനിക്‌സിന്റെ ഇലക്ട്രിക് പതിപ്പ് ടൊയോട്ട വികസിപ്പിക്കുന്നതായി ഒരു […] Auto ഏഥര്‍ എനര്‍ജി പുതിയ സ്‌കീമുകള്‍ പ്രഖ്യാപിച്ചു കൊച്ചി: ആനുകൂല്യങ്ങളും എസ്‌ക്‌ചേഞ്ച് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാമായ ‘ഏഥര്‍ ഇലക്ട്രിക് ഡിസംബര്‍’ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. ഇലക്ട്രിക് വാഹനവില്‍പ്പ നിരക്ക് ഉയര്‍ത്തുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. 6999 രൂപ വരുന്ന ബാറ്ററി വാറണ്ടി വെറും ഒരു രൂപക്ക് ഏഥര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്‌കൂട്ടറിന്റെ ബാറ്ററി വാറണ്ടി രണ്ട് വര്‍ഷത്തേക്ക് കൂടുതല്‍ സുരക്ഷിതമാക്കാന്‍ കഴിയും. ഈ വര്‍ഷം ഡിസംബറില്‍ ഏഥര്‍ 450 എക്‌സ്, ഏഥര്‍ […] Auto ടാറ്റയുടെ പുതിയ ടിയാഗോ ഇവിക്ക് ഒരു മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകളോടെ മികച്ച പ്രതികരണം ലഭിച്ചു; 2023 ജനുവരി മുതൽ ഡെലിവറികൾ ആരംഭിക്കുന്ന ടിയാഗോ ഇവിയുടെ പുതിയ വിശേഷങ്ങൾ.. ടാറ്റയുടെ പുതിയ ടിയാഗോ ഇവിക്ക് ഒരു മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകളോടെ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ടാറ്റ മോട്ടോഴ്‌സ് നിലവിൽ നെക്‌സോൺ ഇവിയും ടിഗോർ ഇവിയും വിൽക്കുന്നു, ടിയാഗോ ഇവിയുടെ ഡെലിവറികൾ 2023 ജനുവരി മുതൽ ആരംഭിക്കും. എന്നാൽ ഇതുവരെ ഒരു ശക്തനായ മത്സരാർഥി എത്താത്തതാണ് ടാറ്റയുടെ വളച്ചയുടെ അടിസ്ഥാനമെന്നാണ് എതിരാളികളുടെ അടക്കം പറച്ചിൽ. എന്നാൽ മറ്റൊരു ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര തങ്ങളുടെ XUV400 ഇവി എന്ന കിടുക്കൻ മോഡലിനെ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. […] Auto ഹാച്ച്ബാക്ക്, സെഡാൻ സെഗ്‌മെന്റുകളിൽ ഒന്നിലധികം പുതിയ മോഡലുകൾ ഈ വർഷം ലോഞ്ച് ചെയ്‍തിട്ടുണ്ട്; ഈ വർഷം നമ്മുടെ നിരത്തിലെത്തിയ പുതിയ സെഡാനുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.. എസ്‌യുവികൾ ലോഞ്ചുകളുടെ എണ്ണത്തില്‍ മുന്നില്‍ തുടരുമ്പോൾ, ഹാച്ച്ബാക്ക്, സെഡാൻ സെഗ്‌മെന്റുകളിൽ ഒന്നിലധികം പുതിയ മോഡലുകൾ ലോഞ്ച് ചെയ്‍തിട്ടുണ്ട്. ഈ വർഷം സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർട്ടസ്, ഹോണ്ട സിറ്റി ഇ-എച്ച്ഇവി എന്നിവയുൾപ്പെടെ ഇടത്തരം സെഡാൻ സ്‌പെയ്‌സിൽ മൂന്ന് പ്രധാന ലോഞ്ചുകൾക്ക് ഇന്ത്യൻ വാഹന വിപണി സാക്ഷ്യം വഹിച്ചു. ഈ വർഷം നമ്മുടെ നിരത്തിലെത്തിയ പുതിയ സെഡാനുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.. സ്‌കോഡ സ്ലാവിയ/ഫോക്‌സ്‌വാഗൺ വിർട്ടസ്- സ്കോഡ സ്ലാവിയ ഈ വർഷം ആദ്യം അവതരിപ്പിച്ചപ്പോൾ, ഫോക്‌സ്‌വാഗൺ വിർട്ടസ് […] Auto 2022 ഡിസംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ തിരഞ്ഞെടുത്ത എസ്‌യുവിക്ക് കനത്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു; XUV300, ബൊലേറോ, ബൊലേറോ നിയോ, ഥാര്‍, മരാസോ എംപിവി എന്നിവയിൽ ക്യാഷ് ആനുകൂല്യങ്ങളും എക്‌സ്‌ച... 2022 ഡിസംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ തിരഞ്ഞെടുത്ത എസ്‌യുവിക്ക് കനത്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് XUV300, ബൊലേറോ, ബൊലേറോ നിയോ, ഥാര്‍, മരാസോ എംപിവി എന്നിവയിൽ ക്യാഷ് ആനുകൂല്യങ്ങളും എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ലഭിക്കും. അതേസമയം മഹീന്ദ്ര XUV700, സ്‍കോര്‍പിയോ എൻ, സ്‍കോര്‍പിയോ ക്ലാസിക്ക് എസ്‍യുവികൾക്ക് കിഴിവ് ഇല്ല. മഹീന്ദ്ര ഥാർ എസ്‌യുവി പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് 20,000 വരെ കിഴിവ് ലഭിക്കും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. […] Auto 2022 ഓഗസ്റ്റിൽ ആണ് മാരുതി സുസുക്കി മൂന്നാം തലമുറ അൾട്ടോ K10 ഇന്ത്യയിൽ അവതരിപ്പിച്ചത്; ആകെ ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്തിട്ടുള്ള ഈ ജനപ്രിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിശേഷങ്ങളിലേക്ക്.. 2022 ഓഗസ്റ്റിൽ ആണ് മാരുതി സുസുക്കി മൂന്നാം തലമുറ അൾട്ടോ K10 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ജനപ്രിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് Std, LXi, VXi, VXi+ എന്നിങ്ങനെ നാല് വകഭേദങ്ങളിലായി ആകെ ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ വില 3.99 ലക്ഷം രൂപയിൽ തുടങ്ങി 5.84 ലക്ഷം രൂപ വരെ ഉയരുന്നു. ഇപ്പോൾ, പുതിയ മാരുതി ആൾട്ടോ K10 ന് 50,000 രൂപ വരെ കമ്പനി ഒരു വർഷാവസാന കിഴിവ് വാഗ്ദാനം ചെയ്യുന്നതായി ഓട്ടോ […] Load More Don't Miss ജില്ലാ വാര്‍ത്തകള്‍ ദേശീയപാതയില്‍ ബൈക്കിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു കോഴിക്കോട്: ദേശീയപാത 766 ൽ വെസ്റ്റ് പുതുപ്പാടിയിൽ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പുതുപ്പാടി പള്ളിക്കുന്ന്മ്മൽ ബൈജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടര മണിയോടെ ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെയാണ് മരണപ്പെടുന്നത്. അന്തര്‍ദേശീയം വിന്റർ വണ്ടർ ലാൻഡ് ഞായറാഴ്ച പ്രവർത്തനമാരംഭിക്കും; കുട്ടികൾക്ക് പ്രവേശനം സൗജന്യം കുവൈറ്റ്‌: കുവൈത്തിലെ ഏറ്റവും വലിയ അമ്യുസ്മെന്റ് പാർക്കായ വിന്റർ വണ്ടർ ലാന്റ് വിനോദ പാർക്കിന്റെ പ്രവർത്തനം ഡിസംബർ 11 ഞായറാഴ്ച മുതൽ ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ രാത്രി 12 മണിവരെയും മറ്റു ദിവസങ്ങളിൽ വൈകീട്ട് 5 മണി മുതൽ രാത്രി 12 മണി വരെയും ആയിരിക്കും പാർക്കിന്റെ പ്രവർത്തനം. 4 വയസ് വരെ പ്രായമായ കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 വയസിനു മുകളിൽ പ്രായമായ എല്ലാവർക്കും ഒരാൾക്ക് 5 […] ദേശീയം തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് മോഡലിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവ്‌; ജനങ്ങൾ എന്നും ബി ജെ പിക്ക് ഒപ്പമെന്ന് റിവാബ ജാംനഗർ: തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് മോഡലിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവെന്ന് റിവാബ ജഡേജ. ജനങ്ങൾ എന്നും ബി ജെ പിക്ക് ഒപ്പമെന്നും റിവാബ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗറില്‍ വിജയിച്ചിരിക്കുകയാണ് റിവാബ ജഡേജ. തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചവര്‍ക്കും, തനിക്കായി പണിയെടുത്തവര്‍ക്കും, തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവര്‍ക്കും എല്ലാം അവകാശപ്പെട്ടതാണ് ഈ വിജയം എന്നും റിവാബ വിജയം ഉറപ്പിച്ച ശേഷം പ്രതികരിച്ചു. കേരളം ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീത വിധേയന്‍ ! കെജ്രിവാളിന്‍റെ തലയിൽ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രം പങ്കുവച്ച് വിഎം സുധീരന്‍ തിരുവനന്തപുരം: ഗുജറാത്തിലെ ബി ജെ പിയുടെ വമ്പൻ ജയത്തിൽ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീത വിധേയനെന്നാണ് കെജ്രിവാളിനെ സുധീരൻ വിശേഷിപ്പിച്ചത്. കെജ്രിവാളിന്‍റെ തലയിൽ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രവും ഇതിനൊപ്പം മുൻ കെ പി സി സി അധ്യക്ഷൻ പങ്കുവച്ചിട്ടുണ്ട്. സ്പോർട്സ് വാർത്തകൾ രഞ്ജി ട്രോഫി 2022-23: റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു സാംസണ്‍ നായകന്‍ ! തിരുവനന്തപുരം: രഞ്ജി ട്രോഫി 2022-23 സീസണില്‍ റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ സിജോമോന്‍ ജോസഫാണ്. യുവ പ്രതീക്ഷയായ ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം. ഷോണിന് പുറമെ കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്. ഫിറ്റ്‌നസ് തെളിയിച്ച ശേഷം രാഹുല്‍ പി സ്‌ക്വാഡിനൊപ്പം ചേരും. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ഡിസംബര്‍ 10ന് കേരള […] കേരളം ആഡംബര കപ്പലിൽ ഉല്ലാസയാത്ര പാക്കേജുമായി കൂത്താട്ടുകുളം കെഎസ്ആര്‍ടിസി കൂത്താട്ടുകുളം: കടലിലെ ഉല്ലാസയാത്രക്ക് ആഡംബരകപ്പലായ നെഫർറ്റിറ്റിയിൽ സൗകര്യങ്ങളൊരുക്കി കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് ‘നെഫര്‍റ്റിറ്റി’. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് ‘നെഫര്‍റ്റിറ്റി’ പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്. 48.5മീറ്റർ നീളവും,14.5മീറ്റർ വീതിയുമുള്ള ചതുർ നക്ഷത്രപദവിയുള്ള മൂന്നു നിലകളുള്ള ആഡംബര കപ്പലാണ് നെഫർ റ്റിറ്റി. കെ എസ് ആർ ടി സി വഴി ബുക്ക് […] ജില്ലാ വാര്‍ത്തകള്‍ കരോട്ടുവേലിക്കട്ടൽ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ നിര്യാതയായി കുറിച്ചിത്താനം: കരോട്ടുവേലിക്കട്ടൽ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ (97) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 9 )- തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാപ്പള്ളിയിൽ . മക്കൾ സിസ്റ്റർ ആലീസ് (അനുഗ്രഹ സദൻ ചാലക്കുടി), മേഴ്സി, സൈമൺ, സ്റ്റെല്ല, സോഫി,ഫ്ലവറി,സജിമോൻ. മരുമക്കൾ: തോമസ് വള്ളിപ്പടവിൽ ഇടക്കോലി, മോളി ഇല്ലിമൂട്ടിൽ ഉഴവൂർ, മാത്യു പരപ്പനാട്ട് അരീക്കര, ജോർജ് ന്യൂഡൽഹി, ബാബു പുറമടത്തിൽ മാറിക, സുജ കരിയാറ്റുപുഴ പേരൂർ.
സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തും. റേഷന്‍കടകളെ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍കൂടി വില്‍ക്കാന്‍ അനുവദിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഔദ്യോഗിക റേറ്റിംഗ് ഏര്‍പ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ അനുവദിക്കില്ല. ഭക്ഷ്യസുരക്ഷ പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തും. കോണ്‍ഗ്രസ് ആവിഷ്കരിച്ച ദേശീയ പൊതുവിതരണ നയം കേരളത്തിലെ ബി.പി.എല്‍ പരിധി ഗണ്യമായ ഒരു വിഭാഗം പാവപ്പെട്ടവരെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നു പുറത്താക്കുന്ന സ്ഥിതി സൃഷ്ടിച്ചു. യു.ഡി.എഫ് രൂപം നല്‍കിയ ലിസ്റ്റില്‍ നിന്ന് അനര്‍ഹരായ 15 ലക്ഷം പേരെ നീക്കം ചെയ്തതിന്റെ ഫലമായി തുല്യ എണ്ണം അര്‍ഹരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. അര്‍ഹരായ മുഴുവന്‍ പേരെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമം തുടരും. കേരളത്തിലെ മുന്‍ഗണനാ ലിസ്റ്റിലെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്‍പ്പനശാലകള്‍ സിവില്‍ സപ്ലൈസ് ആരംഭിച്ചു. 97 വില്‍പ്പനശാലകളെ അപ്ഗ്രേഡ് ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ഫെഡിനും ശക്തിപ്പെടുത്തും. സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖലയെ ഉത്സവകാലത്തെ കമ്പോള ഇടപെടലിന് ഉപയോഗപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കേരളത്തിലെ റേഷന്‍കട ശൃംഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി എന്‍.ടു.എന്‍ കമ്പ്യൂട്ടറൈസേഷന്‍, ഇപോസ് മെഷീനുകള്‍, വാതില്‍പ്പടി വിതരണം എന്നിവ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏത് കാര്‍ഡ് ഉടമയ്ക്കും ഏത് റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. പരാതി പരിഹാരം സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ റേഷന്‍കടകളെ മറ്റ് അവശ്യ ഉല്‍പ്പന്നങ്ങള്‍കൂടി നിയന്ത്രിത വിലയ്ക്ക് വില്‍ക്കുന്നതിന് അനുവാദം നല്‍കും. ഇത് റേഷന്‍കടകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വിപണന ശൃംഖലയെ നിലനിര്‍ത്തുന്നതിനും സഹായിക്കും. ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ ഹോട്ടലുകള്‍, പലചരക്കുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ഔദ്യോഗിക റേറ്റിംഗ് നല്‍കുന്നതിനുള്ള സ്കീം ആരംഭിക്കും. ഇന്ത്യയെ പലരും വിശപ്പിന്റെ റിപ്പബ്ലിക് എന്നാണ് വിശേഷിപ്പിക്കുക. ഇങ്ങനെയൊരു രാജ്യത്ത് കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റും. ജനകീയ ഹോട്ടലുകള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കുക മാത്രമല്ല, ജനസംഖ്യാനുപാതികമായി അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്ലാന്റേഷന്‍ മേഖലയില്‍ പ്രത്യേകമായി ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കും.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ഒരു കഥ പറയാം. പറവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളെ നമുക്ക് കല്യാണി എന്നു വിളിക്കാം. അച്ഛന്‍റെയും അമ്മയുടെയും പൊന്നോമനയായ, കുറുമ്പത്തിയായ ഒരു ചട്ടമ്പിക്കല്യാണി. ആളു മിടുക്കി ഒക്കെ ആണെങ്കിലും ഒരു ചെറിയ ദുഃസ്വഭാവം ഉണ്ട് കക്ഷിക്ക്. സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചതുപോലെ കൂട്ടുകാരുടെ മുമ്പില്‍ അവതരിപ്പിക്കും. കല്യാണിക്കുട്ടിയുടെ വിസ്തരിച്ചുള്ള കഥ പറച്ചിലില്‍ എല്ലാവരും വാ പൊളിച്ചിരുന്നു പോകും. കാരണം അവളുടെ ഭാവനയില്‍ വിരിഞ്ഞ ആ സംഭവങ്ങള്‍ക്ക് ശരിക്കും നടന്ന സംഭവങ്ങളേക്കാള്‍ മിഴിവും വിശ്വാസ്യതയും ഉണ്ടായിരുന്നു. കൊച്ചുകല്യാണിയുടെ നുണക്കഥകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നുകൊണ്ടേയിരുന്നു. അധ്യാപകരുടെ വഴക്കിനോ, മാതാപിതാക്കളുടെ ഉപദേശത്തിനോ, നുണക്കഥകളുടെ ഒഴുക്കിനെ തടയാന്‍ സാധിച്ചില്ല. ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കേയാണ് ചട്ടമ്പിക്കല്യാണിയുടെ ജീവിതത്തിലേക്ക് ആമി (ആമി എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ Close to heart / friend എന്നാണ് അര്‍ത്ഥം)യുടെ എന്‍ട്രി. മുഖം നിറയെ തെളിഞ്ഞുനില്‍ക്കുന്ന പുഞ്ചിരിയുമായി വന്ന ആമിയെ കല്യാണിക്കുട്ടിക്കു പെരുത്തിഷ്ടമായി. ഒറ്റ ദിവസം കൊണ്ട് രണ്ടു പേരും ചങ്കും കരളുമായി മാറി. എല്ലാ ദിവസവും ആമി കല്യാണിക്കുട്ടിക്ക് കുറെ വാക്കുകള്‍ കൊടുക്കും. എന്നിട്ട് അവയെല്ലാം ചേര്‍ത്ത് കഥയും കവിതയുമൊക്കെ എഴുതാന്‍ പറയും. എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന ചോദ്യത്തിന് ആമിയുടെ മറുപടി ഇതായിരുന്നു. കഥകളും കവിതകളും എല്ലാം നുണകളാണ്. എഴുത്തുകാരന്‍റെ ഭാവനയില്‍ വിരിയുന്ന നുണകള്‍. "അതുകൊണ്ട് ഈ വാക്കുകള്‍ ചേര്‍ത്ത് ഒരു കഥ നീയും എഴുതി നോക്കുക." ആമിയുടെ ഈ ഉത്തരം കല്യാണിക്കുട്ടിക്ക് നന്നേ ബോധിച്ചു. അങ്ങനെ ആമി കൊടുത്ത കുറച്ചു വാക്കുകള്‍ ചേര്‍ത്തുവച്ച് കല്യാണിക്കുട്ടി കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് പതുക്കെ പതുക്കെ നടന്നു നീങ്ങി. തന്‍റെ ഭാവനകള്‍ക്കും സ്വപ്നങ്ങള്‍ക്കും വാക്കുകളിലൂടെ ജീവന്‍ പകര്‍ന്നപ്പോള്‍ കൂട്ടുകാരോട് പങ്കുവയ്ക്കാന്‍ നുണക്കഥകള്‍ ഇല്ലാതായി. പകരം ആരെയും പിടിച്ചിരുത്തുന്ന പുതുപുത്തന്‍ കഥകള്‍ പിറന്നു. അങ്ങനെ അടിയുടെ, ഇടിയുടെ, വെടിയുടെ ഒച്ച ഒന്നും തന്നെ ഇല്ലാതെ നുണ പറയുന്ന കല്യാണിക്കുട്ടി കഥകളും കവിതകളും എഴുതുന്ന കല്യാണിക്കുട്ടിയായി മാറി. കഥ ഇവിടെ അവസാനിക്കുകയാണ്. ഇനി അല്പം കാര്യത്തിലേക്ക് കടക്കാം. പറവൂര്‍ എന്ന കൊച്ചു ഗ്രാമത്തിലെ മീന മേനോന്‍ എന്ന എഴുത്തുകാരി/ പത്രപ്രവര്‍ത്തക എങ്ങനെയാണ് ആമിയായി മാറിയത്...? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കുട്ടികളുടെ കൂട്ടായ്മയായ Crows/കാക്കകൂട്ടം. Crows Interactive Education Club പിറവി ആമി അധ്യാപനത്തെ ഏറെയിഷ്ടപ്പെട്ടിരുന്നു. കുട്ടികളോടൊപ്പം ആയിരിക്കുക, അവരോടൊപ്പം ഭാവനകളുടെയും സ്വപ്നങ്ങളുടെയും ലോകത്തേക്ക് ഒരുമിച്ച് യാത്രപോകുക, അവരുടെ ഇണക്കങ്ങളിലും പിണക്കങ്ങളിലും കളികളിലും പങ്കുചേരുക. ഇവയെല്ലാം ആമിക്ക് ഒരുപാടിഷ്ടമാണ്. എത്ര കടുകടുത്ത വിഷയമാണെങ്കിലും അതിനൊരു 'ആമി ഇഫക്ട്' കൊടുക്കുമ്പോള്‍ കുട്ടികള്‍ക്ക് അത് ഏറെ പ്രിയപ്പെട്ടതായി മാറുന്നു. അങ്ങനെയാണ് Crows Interactive Education Club രൂപപ്പെടുന്നത്. ഒരുദാഹരണം പറഞ്ഞാല്‍ പുസ്തകത്താളില്‍ കണ്ടുമാത്രം പരിചയമുള്ള താജ്മഹലിനെക്കുറിച്ച് എന്തുകാര്യം ചോദിച്ചാലും തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ മനപ്പാഠം പഠിച്ച് പറയാനേ നിവര്‍ത്തിയുള്ളൂ. അതേ സമയം കണ്‍മുന്നില്‍ തെളിഞ്ഞു കണ്ട അനുഭവിച്ചറിഞ്ഞ താജ്മഹലിനെക്കുറിച്ച് എത്ര കഠിനമായ ചോദ്യങ്ങള്‍ ചോദിച്ചാലും നമുക്ക് ഉത്തരം പറയാന്‍ സാധിക്കും. ആമിയും കുട്ടികളും Google Map ന്‍റെ സഹായത്തോടെ താജ്മഹലിലൂടെ സഞ്ചരിക്കും, ഗംഗതീരത്ത് ഓടിക്കളിക്കും. ഇന്ത്യാ ഭൂപടവും ലോകഭൂപടവുമെല്ലാം ഇത്തരത്തില്‍ സഞ്ചരിച്ച് കണ്ടും അറിഞ്ഞും മനസ്സിലാക്കും. ഇത്തരത്തിലുള്ള നുറുങ്ങുവിദ്യകളിലൂടെ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കഠിനമായ പാഠങ്ങള്‍ വളരെ എളുപ്പമുള്ളതാക്കാന്‍ കുട്ടികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ആമി വീണ്ടും ഒരു കുട്ടിയായി മാറുന്നു. പഠനപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല Crows ചെയ്യുന്നത് പാഠ്യേതരപ്രവര്‍ത്തനങ്ങളുമുണ്ട്. ആമിയുടെ രണ്ടരയേക്കര്‍ വരുന്ന പുരയിടം ഇന്ന് ഒരു കൊച്ചു കാടാണ്. അവര്‍ തന്‍റെ ജീവനും ജീവിതവും നല്കി വളര്‍ത്തുന്ന 'ശാന്തിവനം' മണ്ണിനോടും മരങ്ങളോടും പുഴകളോടും എല്ലാം ചേര്‍ന്നുനിന്നുള്ളൊരീ ജീവിതം കുട്ടികള്‍ക്കു കാണിച്ചു കൊടുക്കുകയാണ് ആമി. മൂന്നു കുളവും നാലു കാവുമെല്ലാം ആമിയുടെ ശാന്തിവനത്തില്‍ ഉണ്ട്. വ്യത്യസ്തതരം ചെടികളും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം ശാന്തിവനത്തിലെ അന്തേവാസികളാണ്. ഇവയുടെയെല്ലാം ഒപ്പം ഓടിയും ചാടിയും കളിച്ചും ചിരിച്ചും വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് പുഴ സംരക്ഷിക്കേണ്ടതിന്‍റെയോ കാട് സംരക്ഷിക്കേണ്ടതിന്‍റെയോ ആവശ്യകത പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. ആമി എന്‍റെ കൂട്ടുകാരി 'ഞാന്‍ നിന്നേക്കാളും വലുതാണ്' എന്ന ചിന്തയില്‍ നിന്നാണ് ഞാനും നീയും തമ്മിലുള്ള 'അകല്‍ച്ച' ആരംഭിക്കുന്നത്. ‘Crows/കാക്കകൂട്ട'ത്തിന്‍റെ യുടെ രൂപീകരണത്തിനുശേഷം ആമി ചെയ്ത് കുട്ടികളും താനുമായുള്ള ഈ 'അകല്‍ച്ച' മാറ്റുകയാണ്. ആമി കുട്ടികളോടൊപ്പം ഒരു കുട്ടിയായി മാറി. ടീച്ചര്‍, ആന്‍റി, ചേച്ചി വിളികളൊക്കെ ഒഴിവാക്കി 'ആമി' ആയി. കുട്ടികളുടെ സ്വന്തം ആമി... മീന മേനോനില്‍ നിന്ന് ആമിയിലേക്ക് എത്തിയപ്പോള്‍ കുട്ടികളില്‍ ഒരുപാടു മാറ്റം വരുത്താനും അവര്‍ക്കു സാധിച്ചു. തന്‍റെ കൂട്ടുകാരിയുടെ അടുത്ത് കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ കുട്ടികള്‍ക്ക് ഒരു മടിയും തോന്നിയില്ല. സ്കൂളിലെയും വീട്ടിലെയും ഓരോ വിശേഷങ്ങള്‍ ശാന്തിവനത്തിലെ കളികള്‍ക്കും ചിരികള്‍ക്കും ഇടയില്‍ കുട്ടികള്‍ ആമിയുമായി പങ്കുവയ്ക്കും. ഉപദേശത്തിന്‍റെയോ ശാസനയുടെയോ വഴി ഒരിക്കലും ആമി ഉപയോഗിക്കാറില്ല. നീ ചെയ്യുന്നതെല്ലാം തെറ്റാണ്, ഞാന്‍ പറയുന്നതാണ് ശരി എന്ന രീതിയും ഇല്ല. അതുകൊണ്ട് ആമിയോട് തുറന്നു സംസാരിക്കാന്‍ കുട്ടികള്‍ തയ്യാറാകുന്നു. അവരുടെ പ്രശ്നങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ്, ഏതു മേഖലയിലാണ് അവര്‍ക്ക് സഹായവും കരുതലും വേണ്ടതെന്ന് കണ്ടെത്തി അതിനു ചേര്‍ന്ന കളികളിലൂടെയോ, സിനിമകളിലൂടെയോ, കഥകളിലൂടെയോ ഒക്കെയാണ് ആമി അവര്‍ക്ക് ഉത്തരം നല്കുന്നത്. അതുകൊണ്ടുതന്നെ ആമി പറയാതെ പറയുന്ന ഉത്തരങ്ങള്‍ കുട്ടികളില്‍ മാറ്റം വരുത്തുന്നു. ഇങ്ങനെ സ്വയം കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനാല്‍ സാഹചര്യങ്ങളെ മനസ്സിലാക്കി ശരിയായ തീരുമാനമെടുക്കാന്‍ കുട്ടികളെ അത് പ്രാപ്തരാക്കുന്നു. ഇപ്പോള്‍ കുട്ടികള്‍ മാത്രമല്ല ആമിയുടെ കൂടെ. അവരുടെ അമ്മമാര്‍ കൂടി കാക്കകൂട്ടത്തിന്‍റെ ഭാഗമാണ്. വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ കുട്ടികളോടൊപ്പം അവരും എത്താറുണ്ട്. ആമിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ "അവരുടെ ചോദ്യത്തിനുള്ള ഉത്തരം അല്ലെങ്കില്‍ പ്രശ്നത്തിനുള്ള പരിഹാരം അവര്‍ തന്നെ കണ്ടെത്തുന്നു." ഒരു സൈക്കിള്‍ സവാരി Crows ലെ അംഗമായിരുന്നു സഞ്ജു. ദൂരക്കൂടുതല്‍ കാരണം പലപ്പോഴും കുട്ടികളുടെ ഒത്തുചേരലില്‍ എത്താന്‍ അവനു സാധിച്ചിരുന്നില്ല. ഇതിനു പരിഹാരം കണ്ടെത്താന്‍ കുട്ടികള്‍ തീരുമാനിച്ചു. സഞ്ജുവിന് ഒരു സൈക്കിള്‍ വാങ്ങിക്കൊടുക്കാം. പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് കുഞ്ഞുതലയില്‍ ഉദിച്ച വലിയ ആശയമാണ് വിളക്കുതിരി നിര്‍മ്മാണം. വീടുകളില്‍ നിന്നെല്ലാം പഴയ മുണ്ടുകള്‍ ശേഖരിച്ച് അവയില്‍ നിന്നും തിരികള്‍ നിര്‍മ്മിച്ച് വീടുവീടാന്തരം കയറി ഇറങ്ങി അവര്‍ വിളക്കു തിരികള്‍ വിറ്റു. പക്ഷേ ഒരു സൈക്കിള്‍ വാങ്ങാന്‍ ആവശ്യമായ തുക കണ്ടെത്താന്‍ അവര്‍ക്കായില്ല. അപ്പോഴാണ് കൂട്ടത്തില്‍ രണ്ടു സൈക്കിളുള്ള ആകാശ് തന്‍റെ ഒരു സൈക്കിള്‍ സഞ്ജുവിന് നല്കാം എന്നു പറഞ്ഞത്. surprise ആയിട്ട് സഞ്ജുവിന് സൈക്കിള്‍ സമ്മാനിക്കാം എന്ന് കുട്ടികള്‍ തീരുമാനിച്ചു. അതിനിപ്പോള്‍ എന്താണ് വഴിയെന്ന് കുട്ടികള്‍ തലപുകഞ്ഞാലോചിക്കുമ്പോഴാണ് ആമിയുടെ സുഹൃത്തും നാടകരചയിതാവുമായ എ. പി. അനില്‍കുമാര്‍ സൈക്കിള്‍ തേടിയുള്ള ഈ യാത്ര ഒരു നാടകമായി അവതരിപ്പിക്കാമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീടങ്ങോട്ട് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉത്സാഹത്തോടെ കുട്ടികള്‍ നാടകക്കളരിയില്‍ പാഠങ്ങള്‍ അഭ്യസിച്ചു. അനില്‍കുമാര്‍ തന്നെ രചിച്ച നാടകത്തിലെ ഓരോ ദൃശ്യങ്ങള്‍ക്കും കുട്ടികള്‍ ഉയിരേകി. സ്വന്തം ജീവിതത്തിലെ തന്നെ ഒരേട് അരങ്ങത്ത് എത്തിച്ചപ്പോള്‍ കുട്ടികള്‍ക്ക് അത് വളരെ മനോഹരമായി അവതരിപ്പിക്കാന്‍ സാധിച്ചു. നാടകം കാണാന്‍ അമ്മയ്ക്കും ചേച്ചിയ്ക്കും ഒപ്പം എത്തുമ്പോഴും സഞ്ജുവിനിതൊന്നും അറിയില്ലായിരുന്നു. ഈയിടെയായി ക്ലബ്ബില്‍ വരാന്‍ പറ്റാത്തതുകൊണ്ട് നാടകത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമമായിരുന്നു അവന്. വെള്ളമുണ്ടുകള്‍ സംഘടിപ്പിക്കലും തെറുക്കലും വില്‍ക്കലും ഒക്കെയായി നാടകം പുരോഗമിക്കുമ്പോഴും അവന്‍ കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ഒടുവില്‍ സഞ്ജുവിന് സര്‍പ്രൈസ് ആയി സൈക്കിള്‍ നല്‍കാന്‍ തീരുമാനിക്കുന്ന രംഗത്തില്‍ കൂട്ടുകാര്‍ വന്ന് അവന്‍റെ കയ്യില്‍ പിടിച്ച് വലിച്ചപ്പോള്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് അവനെക്കൂടി നാടകത്തിന്‍റെ ഭാഗമാക്കാനാവും ഉദ്ദേശ്യം എന്നായിരിക്കണം സഞ്ജു കരുതിയത്. നാടകത്തെപ്പറ്റി ആമി പറഞ്ഞത് ഇങ്ങനെ: "എന്നാല്‍ നാടകത്തിലെ സഞ്ജു അവന്‍ തന്നെയാണെന്നും സൈക്കിള്‍ അവനുള്ളതാ ണെന്നും തിരിച്ചറിഞ്ഞതോടെ അവന്‍റെ കണ്ണുകള്‍ വിടരുന്നതും ഒപ്പം നിറയുന്നതും ഞാന്‍ കണ്ടു. ആ നിമിഷം അവനെ കെട്ടിപ്പിടിച്ച് കവിളോട് ചേര്‍ത്തില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവിടെനിന്ന് വിങ്ങിക്കരഞ്ഞു പോയേനെ. സഞ്ജുവിന്‍റെ സന്തോഷ കണ്ണീരിനൊപ്പം അവന്‍റെ കൂട്ടുകാരെല്ലാം നനഞ്ഞ കണ്ണുകളുമായി അവനു ചുറ്റും കൂടി. അതെ... അതാണെന്‍റെ കാക്കക്കുഞ്ഞുങ്ങള്‍. നാടകത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞതുപോലെ പോലെ 'ഞങ്ങള്‍ കാക്കകള്‍.... നിങ്ങള്‍ക്കുചുറ്റും എപ്പോഴും ഉണ്ടായിരുന്നിട്ടും നിങ്ങള്‍ കാണാതെ പോയവര്‍... കൂട്ടത്തിലൊരാള്‍ക്ക് മുറിവേറ്റാല്‍ ഒന്നായി കൂട്ടം കൂടുന്നവര്‍....അന്നം പങ്കു വയ്ക്കാന്‍ കൂട്ടരെയെല്ലാം വിളിച്ചു കൂട്ടുന്നവര്‍.... അഴുക്കുകള്‍ കൊത്തി മാറ്റി വൃത്തിയുടെ വെളിച്ചം കാട്ടുന്നവര്‍...ഞങ്ങള്‍ കാക്കകള്‍.' അവരുടെ സ്നേഹവും കൂട്ടായ്മയുടെ നന്മയും അവിടെയിരുന്ന ഓരോ മനസ്സിനെയും ചെന്ന് തൊട്ടു. റിമ ഉള്‍പ്പെടെ എല്ലാവരും കണ്ണുതുടച്ചുകൊണ്ടാണ് ആ രംഗം കണ്ടത്. അതുതന്നെയാണ് ഈ ഉദ്യമത്തിന്‍റെ വിജയവും. ഞങ്ങള്‍ ചെയ്തത് ചെറിയ, തീരെ ചെറിയ ഒരു കാര്യമാണ്. എന്നാല്‍ അതിലൂടെ ചുറ്റുമുള്ള മനസ്സുകളില്‍ നന്മയുടെ ഒരല്‍പ്പം വെളിച്ചം തെളിയിക്കാനും, കണ്ണുകളില്‍ സ്നേഹത്തിന്‍റെ ഒരിറ്റു നനവ് പടര്‍ത്താനും കഴിഞ്ഞെങ്കില്‍ ഞങ്ങള്‍ തൃപ്തരാണ്" വിളിക്കപ്പെട്ട അതിഥിയായി എത്തിയ അഭിനേത്രി റീമ കല്ലിങ്കല്‍ നിറഞ്ഞ കണ്ണുകളോടെ കുട്ടികളുടെ നാടകത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. "പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഉന്നതരോടൊപ്പം വേദിയില്‍ ഉപവിഷ്ടയാകാന്‍ ലഭിക്കുന്ന അവസരത്തേക്കാള്‍ ഞാന്‍ ഏറെ വിലമതിക്കുന്നത് ഈ നാടകത്തില്‍ നിങ്ങളോടൊപ്പമായിരിക്കാന്‍ കഴിഞ്ഞ ഈ നിമിഷങ്ങളേയാണ്." "സ്വന്തമായി തീരുമാനങ്ങളെടുക്കുവാനും കാര്യങ്ങളെ സൂക്ഷ്മതയോടെ വീക്ഷിക്കാനും വിലയിരുത്താനും കഴിവുള്ളവര്‍. ഒരുപാട് നന്മ നിറഞ്ഞവരാണ് കുട്ടികള്‍. പക്ഷേ നമ്മുടെ 'അരുതു'കളും 'ചൂണ്ടുപലക'കളും ഉപദേശങ്ങളുമെല്ലാം അവരുടെ ഈ കഴിവിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അനാവശ്യമായ 'സ്പൂണ്‍ ഫീഡിംഗ്' അവരുടെ ചിന്താശേഷിയെയാണ് മുരടിപ്പിച്ചുകളയുന്നത്. 'അരുത്' കളുടെ ലോകത്ത് അവര്‍ ഏറെ ഇഷ്ടപ്പെടുന്നവയെല്ലാം അവര്‍ക്ക് നഷ്ടപ്പെടുന്നു. രാജ്യം നഷ്ടപ്പെട്ട രാജാവും കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുമെല്ലാം അനുഭവിക്കുന്നത് ഒരേ വേദനയാണ്. ഉപദേശത്തിന്‍റെയോ ശാസനയുടെയോ വാള്‍ എടുക്കാതെ അവരുടെ വീഴ്ചകളിലും കുസൃതികളിലും കളികളിലും പഠനത്തിലുമെല്ലാം അവരോടൊപ്പം നില്‍ക്കാന്‍ സാധിക്കണം. 'നിനക്കൊന്നും അറിയില്ല, കാരണം നീ കുട്ടിയാണ്,' എന്നു പറയാതെ 'നിനക്കെല്ലാം സാധിക്കും, ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും' എന്ന ധൈര്യം കൊടുക്കാന്‍ സാധിക്കണം. എത്ര ചെറിയ തെറ്റാണെങ്കിലും വലിയ മണ്ടത്തരമാണെങ്കിലും സങ്കോചം കൂടാതെ, ഭയപ്പെടാതെ അത് നമ്മോടു പങ്കുവയ്ക്കാന്‍ അവര്‍ക്കു സാധിക്കണം. അതിനു ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും സ്വപ്നങ്ങളെയും ഭാവനകളെയും എല്ലാം 'മെച്വൂരിറ്റി' എന്ന വാക്കുകൊണ്ട് അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന 'മുതിര്‍ന്നവര്‍' എന്ന കുപ്പായം ഊരിവച്ച് കുട്ടിത്തത്തിന്‍റെ കുപ്പായമണിയണം. അതിര്‍വരമ്പുകളില്ലാതെ സ്നേഹിക്കാനും സ്വപ്നം കാണാനും ചിന്തിക്കാനുമെല്ലാം നമ്മള്‍ കുട്ടികളാകേണ്ടിയിരിക്കുന്നു." ശാന്തിവനത്തിലെ തന്‍റെ കൊച്ചുവീട്ടിലിരുന്ന് ആമി ഇതു പറയുമ്പോള്‍ വീണ്ടും ബാല്യത്തിലേക്ക് മടങ്ങിപ്പോകാന്‍ മനസ്സു കൊതിക്കുന്നു. (ഈ വര്‍ഷത്തെ Punjab Lovely Professional Universityയുടെ Transforming Educational Award ‘Crows’ ക്ലബിനും ആമിക്കും ലഭിക്കുകയുണ്ടായി.)
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
"ദാ പോയിട്ട്.... ദേ വരാം" എന്ന് ബാംഗ്ലൂരിനോട് പറഞ്ഞ് നാലുദിവസത്തെ ലീവിനാണ് നാട്ടിൽ വന്നത്. വന്നതിന്റെ പിന്നാലെ കൊറോണ ആയി, ലോക്ക് ഡൌൺ ആയി, ഞങ്ങൾ നാട്ടിൽ കുറ്റിയുമടിച്ചു വീട്ടിലിരിപ്പുമായി. ആദ്യത്തെ കുറച്ചുദിവസങ്ങൾ ആവേശത്തിന്റെ സ്പീഡോമീറ്റർ നൂറേ നൂറിൽ ആണ് കുതിച്ചത്. എത്രയോ വർഷങ്ങൾക്കുശേഷം അടുപ്പിച്ചു കുറച്ചുദിവസം നാട്ടിൽ നിൽക്കുക, ഇഷ്ടമുള്ള നാടൻ പലഹാരങ്ങൾ കഴിക്കുക, കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും വേണ്ട എന്നുപറഞ്ഞ് മില്ലിൽ പോയി മല്ലി, മുളക് എന്നിവ പൊടിച്ചു ‌ കൊണ്ടുവരുക, വിവിധങ്ങളായ അച്ചാറുകൾ ഉണ്ടാക്കാൻ ആവശ്യമായ പ്രോത്സാഹനം നൽകുക അങ്ങനെ ആകെ ജഗപൊഗ. പക്ഷെ ദിവസങ്ങൾ കടന്നുപോയപ്പോൾ മനസ്സിന്റെ ഏതാണ്ട് വടക്കുകിഴക്കേ അറ്റത്തായി എന്തൊക്കെയോ ഒരു ശൂന്യത അനുഭവപ്പെടാൻ തുടങ്ങി. ആദ്യം കരുതിയത് ചിലപ്പോൾ ഓഫീസിൽ പോകാത്തതിന്റെ അസ്കിത ആയിരിക്കുമെന്നാണ്. പിന്നെ ആലോചിച്ചപ്പോൾ ഓഫീസിൽ പോകുമ്പോൾ ചെയ്യാറുള്ളതിന്റെ ഇരട്ടിപ്പണി ഇപ്പോഴും ചെയ്യുന്നുണ്ട്. അല്ലെങ്കിലും ജോലി കുറഞ്ഞെന്നുകരുതി വിഷമിക്കാൻ....ശേ... ഞാനത്ര മ്ലേഛനല്ലല്ലോ. 😉ഇനി ജോലിയൽപ്പം കുറഞ്ഞാലും, ശമ്പളം കൂട്ടിത്തന്നാൽ അത് പൊറുക്കാവുന്നതേ ഉള്ളൂ. അപ്പോ അതല്ല കാര്യം! പിന്നെ കുറച്ചുനേരം ഇരുന്നും, നടന്നും, കിടന്നും ഗഹനമായി ആലോചിച്ചു. ഇനി കൊറോണയെങ്ങാനും പിടിച്ചോ, അതിന്റെ ലക്ഷണമാണോ എന്ന് ഭാര്യയോട് സംശയം പറഞ്ഞപ്പോൾ, "കൊറോണ വന്നാൽ വിശപ്പും, രുചിയുമൊന്നും ഇല്ലാതാകും എന്ന് കേട്ടിട്ടുണ്ട്. നിങ്ങളുടെ പ്രകടനം കണ്ടിട്ട് അടുത്ത ഒരു കൊല്ലത്തേക്ക് കൊറോണ വരുമെന്ന് തോന്നുന്നില്ല..." എന്ന് മറുപടി കിട്ടി. അപ്പോൾ ഉറപ്പിച്ചു; സംഗതി ഡിപ്രെഷൻ തന്നെ. ഭാര്യയെ പേടിപ്പിക്കേണ്ട എന്നുകരുതി രഹസ്യമായി അമ്മയോട് പറഞ്ഞു. "നിനക്കല്ല ഡിപ്രെഷൻ; അടുക്കളയിലെ ടിന്നുകൾ കാലിയാകുന്ന സ്പീഡ് കണ്ടിട്ട് എനിക്ക് ഡിപ്രെഷൻ പിടിക്കും എന്നാ തോന്നുന്നത്" എന്ന മറുപടി കിട്ടി തിരുപ്പതിയായി. അപ്പോൾ അതുമല്ല. പിന്നെന്തായിരിക്കും ഈ തോന്നലിനു കാരണം? #ദിനേശൻ_വാണ്ട്സ്_ടു_നോ! "ഒരഞ്ചാറുമാസം......കൂടിയാൽ ഒരു വർഷം അത് കഴിയുമ്പോ തിരിച്ചു നാട്ടിൽപോകാമെടാ" എന്നും പറഞ്ഞ് കൂട്ടുകാർക്കൊപ്പം ചെന്നതാണ് ബാംഗ്ലൂരിൽ. പിന്നെപ്പിന്നെ ആ നഗരത്തോട് വല്ലാത്തൊരിഷ്ടംതോന്നി അവിടെത്തന്നെ കൂടി. നാട്ടിലുള്ളപ്പോൾ ചില ദിവസങ്ങളിൽ - പ്രത്യേകിച്ചും വാരാന്ത്യങ്ങളിൽ - ബാംഗ്ലൂർ ജീവിതം ഓർമ്മവരും. അവിടെയായിരുന്നപ്പോൾ വീക്കെൻഡാകാൻ കാത്തിരിക്കും. അഞ്ചു ദിവസത്തെ ജോലിയുടെ മടുപ്പും ക്ഷീണവുമെല്ലാം കുടഞ്ഞെറിയുന്നത് ആ ദിവസങ്ങളിലാണ്. ബാൽക്കണിയിലെ ഊഞ്ഞാലിൽ ചടഞ്ഞുകൂടിയിരുന്ന് ഒരു പുസ്തകത്തിൽ ഊളിയിട്ട് എല്ലാം മറന്നൊരു ഇരുപ്പ്, അടുക്കളക്ക് അവധികൊടുക്കുന്ന വൈകുന്നേരങ്ങളിൽ പുതിയ റെസ്റ്റോറന്റുകളിലെ രുചിവൈവിധ്യങ്ങൾ തേടിയുള്ള കുഞ്ഞുഡ്രൈവുകൾ, റിലീസ് ആകുന്ന മലയാള ചിത്രങ്ങൾ ഒന്നുപോലും വിടാതെ സെക്കന്റ് ഷോ കാണാൻ പോകൽ, നാടക പരിശീലനം, കേരള സമാജത്തിന്റെ സാഹിത്യവേദികൾ, അപ്പാർട്മെന്റിലെ അസോസിയേഷൻ പ്രവർത്തനങ്ങൾ അങ്ങനെ കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് ശനിയും, ഞായറും കടന്നുപോകാറുള്ളത്. ഒരുദിവസം ഇഡലി കഴിച്ചുകൊണ്ടിരുന്നപ്പോളാണ് നാട്ടിൽ ഒരു വ്യത്യാസവുമില്ലാതെ കൊഴിഞ്ഞുവീഴുന്ന രാപ്പകലുകൾ ബാംഗ്ലൂരിനെ വല്ലാതെ ഓർമ്മിപ്പിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. ഈ നൊസ്റ്റാൾജിയ എന്നത് നാടിനോട് മാത്രം തോന്നുന്ന ഒരു വികാരമായിരുന്നു എന്നാണ് ഇത്രകാലവും കരുതിയിരുന്നത്. പക്ഷേ ആരും ക്ഷണിക്കാതെ മനസ്സിലേക്ക് തള്ളിക്കയറി വരുന്ന 'ബെംഗളൂരു നാൾകൾ' നാം വിട്ടുപോരുന്ന ഓരോയിടങ്ങളും നമ്മുടെ ഒരു ഓർമ്മത്തുണ്ടിനെ ബാക്കിവെക്കുന്നു എന്ന തിരിച്ചറിവുണ്ടാക്കി. ഇനിയും മനസ്സിനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ, എന്തെങ്കിലും ചെയ്തേപറ്റൂ എന്ന ചിന്തയിൽനിന്നാണ് പണ്ടത്തെ താൽപര്യങ്ങളിൽ ഒന്നായ പൂന്തോട്ടപ്പണി അഥവാ ഗാർഡനിംഗ് ഒന്ന് പൊടിതട്ടിയെടുത്തത്. മുൻപ് പൂന്തോട്ടമായിരുന്ന ഇടമെല്ലാം ചില ചരിത്രസ്മാരകങ്ങൾപോലെ കാട് കയറി കിടക്കുകയായിരുന്നു. വളരെ നിസ്സാരം എന്നുകരുതി തുടങ്ങിയ പണിയാണെങ്കിലും സംഗതി ഫേസ്ബുക്കിൽ പോസ്റ്റിടുന്നപോലെ എളുപ്പമല്ല എന്ന് വേഗം തന്നെ ബോദ്ധ്യപ്പെട്ടു. അയൽവക്കത്തും, ബന്ധുഗൃഹങ്ങളിലും ചോദിച്ചും, യാചിച്ചും, ഇരന്നും സംഘടിപ്പിച്ച ചെടികൾ കൊണ്ടൊരു പൂന്തോട്ടമൊരുക്കി. ജോലി കഴിഞ്ഞുള്ള ഇത്തിരി സമയത്ത് ചെയ്യുന്ന സൂത്രപ്പണികൾ ആയതുകൊണ്ട് ഇപ്പോഴും തോട്ടം കണ്ടാൽ വലിയ ലുക്ക് ഒന്നുമില്ല. പക്ഷേ എന്നോട് ആരെങ്കിലും ചോദിച്ചാൽ പാവങ്ങളുടെ 'മുഗൾ ഗാർഡൻസ്' ആണെന്നേ പറയൂ. 😁😁 ചിലപ്പോൾ തോന്നാറുണ്ട് എന്തിന് ഈ കഷ്ടപ്പാട്, ഇനി മതിയാക്കാം, ചെടികളൊക്കെ തന്നെ വളരുന്നെങ്കിൽ വളരട്ടെ എന്നൊക്കെ. പക്ഷെ പിറ്റേന്ന് രാവിലെ എഴുന്നേറ്റു തോട്ടത്തിലേക്കു നോക്കുമ്പോൾ ഈ ചിരിച്ചുനിൽക്കുന്ന മുഖങ്ങൾ കണ്ടാലുണ്ടല്ലോ എന്റെ സാറേ..... പിന്നെന്തുവേണമെങ്കിലും ചെയ്യാമെന്നു തോന്നിപ്പോകും. നെരൂദയെ കണ്ടെങ്കിൽ പറയാമായിരുന്നു, വസന്തം ചെറിമരങ്ങളോട് മാത്രമല്ല ഞങ്ങളുടെ തോട്ടത്തിലെ ചെടികളോടും എന്തൊക്കെയോ ചെയ്തുവെന്ന്. 💕💕
കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച. സംസ്ഥാന തലത്തിൽ ഏറെ ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പിൽ ഏറെ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. എൽ ഡി എഫ്, യു ഡി എഫ്, മുന്നണികൾക്കൊപ്പം കടുത്ത മത്സരം കാഴ്ചവെക്കാനാണ് ബി ജെ പിയുടെയും എസ് ഡി പി ഐ യുടെയും നീക്കം. ഇപ്രാവശ്യം വിജയം തട്ടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈ പാർട്ടികളും. ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് അംഗം കൊഗ്ഗുവിന് ജയിൽശിക്ഷ ലഭിച്ചതിനെത്തുടർന്നാണ് പെർവാഡ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എ.കെ. എം. അഷ്റഫ് എംഎൽഎ, മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ഡിസിസി നിർവാഹക സമിതി അംഗങ്ങളായ സുന്ദര അരിക്കാടി, മഞ്ചുനാഥ ആൾവ, ലക്ഷ്മണ പ്രഭു, രവി പൂജാരി, നാസർ മൊഗ്രാൽ എന്നിവരാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി പ്രചാരണത്തിന് എത്തിയത്. എംജി നാസറാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഉദുമ എംഎൽഎ അഡ്വ. സി. എച്ച്. കുഞ്ഞമ്പു, മുൻ എം എൽ എ കെ.പി. സതീഷ് ചന്ദ്രൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.വി. രമേശൻ, ശങ്കർ റൈ മാസ്റ്റർ, ഏരിയ കമ്മിറ്റി സെക്രട്ടറി സി.എ. സുബൈർ, രഘു ദേവൻ മാസ്റ്റർ, പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ, എൽഡിഎഫ് ഘടകകക്ഷി നേതാക്കളായ അഹമ്മദലി കുമ്പള, ജയപ്രകാശ്, താജുദ്ദീൻ എന്നിവരാണ് സി പി എം സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയത്. എസ്. അനിൽകുമാറാണ് സ്ഥാനാർത്ഥി. ബിജെപി കുമ്പള ഗ്രാമ പഞ്ചായത്തിലെ ഒമ്പത് അംഗങ്ങളെയാണ് പ്രചാരണത്തിന് നിയോഗിച്ചത്. പഞ്ചായത്തിലെ അംഗസംഖ്യ പത്തായി ഉയർത്തി പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയാണ് ബിജെപി ലക്ഷ്യം. കേന്ദ്ര സർക്കാർ പദ്ധതികൾ കൊണ്ടു വരുമെന്നാണ് ബിജെപി വോട്ടർമാർക്ക് നൽകിയിട്ടുള്ള വാഗ്ദാനം. മുരളി യാദവാണ് സ്ഥാനാർഥി. ചിട്ടയായ പ്രവർത്തനവുമായാണ് എസ്ഡിപിഐ കളത്തിലിറങ്ങിയത്. കുമ്പള ഗ്രാമ പഞ്ചായത്തിലെ ഏക എസ്ഡിപിഐ അംഗം അൻവർ ആരിക്കാടിയാണ് നേതൃത്വം നൽകിയത്. ക്യാമ്പസ് ഫ്രണ്ട് മുൻ ജില്ല പ്രസിഡണ്ട് ഷാനിഫ് മൊഗ്രാലാണ് എസ്ഡിപിഐ സ്ഥാനാർഥി. സി പി എമ്മിന് സീറ്റ് നില നിർത്താനുള്ള പോരാട്ടമാണെങ്കിൽ യു ഡി എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സി പി എം, ബി ജെ പിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന് ചുട്ട മറുപടി നൽകുകയാണ് ലക്ഷ്യം. ബി ജെ പിയുമായുള്ള സി പി എം കൂട്ടുകെട്ട് ഭരണകക്ഷിയായ ലീഗിന് ഒരു സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദവി പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കിയിരുന്നു. നിലവിൽ ഒമ്പതു സീറ്റുകളുള്ള ബി ജെ പി, ഒരു സീറ്റ് വർദ്ധിപ്പിച്ച് ഭരണം കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. 23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു ഡി എഫ് - 10, ബിജെപി- 9, സി പി എം (സ്വതന്ത്രരുൾപ്പെടെ) - 3, എസ് ഡി പി ഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. Share Related Posts kumbla Post a Comment No comments Subscribe to: Post Comments ( Atom ) Popular Posts ആരിക്കാടി ദേശീയ പാതയിൽ ബൈക്കിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുമ്പള(www.truenewsmalayalam.com) : ബൈക്കിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൊഗ്രാൽപുത്തൂരിലെ തൻസീഹാ(17)ണ് ദേശീയ പാതയിൽ ചൊവ്വാഴ്ച... വീട് നിർമ്മിക്കാൻ ആലോചനയുണ്ടോ : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക കുമ്പള(www.truenewsmalayalam.com) : ഏതൊരാളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. നമ്മിൽ മിക്കവരും ആദ്യമായിട്ടായിരിക്കും വീടുണ്ടാക്കുക. കൃത്യ... ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍(www.truenewsmalayalam.com) : മൊഗ്രാല്‍ പുത്തൂര്‍ ദിടുപ്പ തഅ്ലീമുല്‍ ഇസ്ലാം മദ്റസയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ... പേരാൽ കണ്ണൂരിൽ സ്കൂട്ടർ മറിഞ്ഞ് മൊഗ്രാൽ സ്വദേശി മരിച്ചു ; രണ്ട് പേർക്ക് ഗുരുതരം - കുമ്പള: പേരാൽ കണ്ണൂരിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടർ കുഴിയിലേക്ക് വീണ് ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് സാരമായ പരിക്ക്. അപകടത്തിൽ മരണപ്പെട...
ചെങ്കണ്ണ്, ചിക്കന്‍പോക്സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. വേനല്‍ക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.... Web Team Trivandrum, First Published Mar 28, 2022, 8:46 PM IST വേനൽക്കാലം പൊതുവെ പല തരത്തിലുളള രോഗങ്ങൾ വരുന്ന സമയമാണ്. ഇപ്പോൾ പകൽസമയങ്ങളിലെ കനത്തചൂടും പുലർച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളും തകരാറിലാകാൻ സാധ്യതയുണ്ട്. ഉയർന്ന ശരീരതാപനില, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.സൂര്യാഘാതം മാത്രമല്ല മറ്റ് പലരോ​ഗങ്ങൾ‌ കൂടി വേനൽക്കാലത്ത് ഉണ്ടാകാം. ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയ വേനൽക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറൽ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.... 1. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം. 2. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിൻവെള്ളം, കരിക്കിൻവെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങൾ ഏറെയുള്ള വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. 3. വയർ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക. 4. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുക. 5.നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തൻ, മാതളനാരങ്ങ എന്നിവ ഉൾപ്പെടുത്തുക. 6. മാമ്പഴത്തിൽ ബീറ്റാ കരോട്ടീൻ, വിറ്റമിൻ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനൽക്കാല രോഗങ്ങളെ അകറ്റി നിർത്തും.
കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗായകൻ എന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയപ്പോൾ സംഗീതം ഇഷ്ടപെടുന്ന കുറെ കൂട്ടുകാരെ ഞാൻ വീട്ടിലേക്കു വിളിച്ചിരുന്നു. ഇതിൽ പല മതങ്ങളിൽ പെട്ടവരും, സംഘപരിവാർ അനുഭാവികൾ ഉൾപ്പെടെ പല രാഷ്ട്രീയ വിശ്വാസങ്ങളിൽ പെട്ടവരും ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നേരം നീണ്ട ഒരു വലിയ സംഗീത സന്ധ്യയായിരുന്നു അന്നത്തെ ആ കൂടിച്ചേരൽ. ഈ കൂടിച്ചേരലിന്റെ അവസാനം നടന്ന വിരുന്നിൽ, ഏതാണ്ട് ഇരുപത് വർഷമായി ഇവിടെ എന്റെ സുഹൃത്തായിട്ടുള്ള സംഘപരിവാർ അനുഭാവിയായ സുഹൃത്ത് എന്നെ കെട്ടിപിടിച്ച് ഉമ്മ വച്ചു. അന്ന് കേട്ട പഴയ ഗാനങ്ങൾ അവനെ അത്രയ്ക്ക് സന്തോഷിപ്പിച്ചിരുന്നു. എന്നിട്ട് അവൻ അവിടെയുള്ള എന്റെ മറ്റു സുഹൃത്തുക്കളോടായി പറഞ്ഞു.. “എനിക്ക് നസീറിനെ കുറെ നാളായി അറിയാം. ഇവനെ ഇഷ്ടപെടണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്, പക്ഷെ എന്ത് ചെയ്യാം ഞാൻ ഒരു ഹിന്ദുവും ഇവൻ ഒരു മുസ്ലിമും ആയി പോയില്ലേ? ” ജീവിതത്തിൽ വിരലിൽ എണ്ണാവുന്ന തവണ മാത്രം പള്ളിയിൽ പോയിട്ടുള്ള ( അതിൽ തന്നെ ഒരെണ്ണം എന്റെ ബാപ്പയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് പള്ളിക്കാരോട് വഴക്കിടാൻ പോയതാണ്), അതിലേറെ തവണ ഭാര്യയുടെ കൂടെ അമ്പലങ്ങളിൽ പോയിട്ടുള്ള, ചരിത്ര പഠനത്തിന്റെ ഭാഗമായി ഖുർആന്റെ കൂടെ മണ്ഡൂക്യ ഉപനിഷത്തും പഠിച്ചിട്ടുള്ള , ഒരു പ്രഖ്യാപിത യുക്തി വാദിയായ എന്നെ ഒരു മനുഷ്യനായി കാണാൻ കഴിയാതെ ഒരു മുസ്ലിമായി മാത്രമേ അവനു കാണാൻ കഴിഞ്ഞുള്ളു… അതാണ് സംഘപരിവാറിന്റെയും ഹിന്ദുത്വ ആശയങ്ങളുടെയും ശക്തി. അത് തന്നെയാണ് തസ്ലീമ നസ്രീൻ എഴുതിയ ലജ്ജയിലെ കേന്ദ്രകഥാപാത്രത്തിനും സംഭവിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രനിർമാണം നടത്തുന്നത് ഒരു വലിയ മണ്ടത്തരമാണെന്ന് തെളിയിച്ച ഒരു സംഭവമാണ് ബംഗ്ലാദേശ് സ്വാതന്ത്ര്യം. ബംഗാളി ഭാഷ സംസാരിക്കുന്ന ബംഗ്ലാദേശി ഭക്ഷണവും സംസ്കാരവും ഉള്ളിൽ പേറുന്ന ബംഗ്ലാദേശ് ഇന്ത്യ പാകിസ്ഥാൻ വിഭജന സമയത്ത് പാകിസ്താന്റെ ഭാഗമായിരുന്നു. ഉറുദു പാകിസ്താനിലെ ദേശീയ ഭാഷയാക്കുന്നതിന് എതിരെ തുടങ്ങിയ പ്രക്ഷോഭം 1971 ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലാണ് അവസാനിച്ചത്. ഈ സ്വാതന്ത്ര്യ സമരത്തിൽ ബംഗ്ലാദേശിൽ ഉണ്ടായിരുന്ന ഏതാണ്ട് ഇരുപതു ശതമാനം ഹിന്ദുക്കളും പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ ഒരു മതേതര ബംഗ്ലാദേശ് നിലവിലെ വന്നു. മതേതരത്വം ബംഗ്ലാദേശ് ഭരണഘടനയിൽ എഴുതിച്ചേർക്കപെട്ടു. ബംഗ്ലാദേശ് ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മുസ്ലിം രാജ്യമാക്കി മാറ്റണമെന്ന് ആഗ്രഹിച്ചിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്ക് അതൊരു വലിയ പ്രഹരമായിരുന്നു. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്ഥാൻ പട്ടാളക്കാർക്ക് വേണ്ടി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കാഴ്ച വയ്ക്കുന്നത് വരെയുള്ള യുദ്ധ കുറ്റങ്ങൾ ചെയ്തതിന് പിന്നീട് വിചാരണ നേരിട്ട ഒരു കൂട്ടമായിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി. ഇങ്ങിനെ തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ ഭൂരിപക്ഷവും ഹിന്ദു സ്ത്രീകളായിരുന്നു. ഒരു പക്ഷെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തെ മുസ്ലിങ്ങളേക്കാൾ ക്ലേശമനുഭവിച്ചത് അവിടെയുളള ഹിന്ദുക്കളായിരുന്നു. പക്ഷെ 1975 ഓഗസ്റ്റ് പതിനഞ്ചിലെ പട്ടാള അട്ടിമറി കാര്യങ്ങൾ കീഴ്മേൽ മറിച്ചു. മുജീബുർ റഹ്മാനെയും അധികാരത്തിൽ വരാൻ സാധ്യതയുള്ള മറ്റു മതേതര നേതാക്കളെ മുഴുവൻ വെടിവച്ചു കൊന്ന് , സിയ ഉർ റഹ്‌മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി അധികാരത്തിൽ വന്നു. ജനങ്ങളുടെ അംഗീകാരമില്ലാതെ അധികാരത്തിൽ വരുന്ന പലരും ചെയ്യുന്നത് പോലെ മതത്തെ ഉപയോഗിച്ച് അധികാരം ഉറപ്പിക്കാൻ ബംഗ്ളാദേശ് നാഷണൽ പാർട്ടി ഇസ്ലാം ബംഗ്ലാദേശിന്റെ മതമായി പ്രഖ്യാപിച്ചു. 1941 ൽ മാത്രം സ്ഥാപിതമായ, ബ്രിട്ടീഷുകാരുമായുള്ള സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്ത, ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ പരിശ്രമിച്ച ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിന്റെ അധികാര സ്ഥാനങ്ങളിൽ വന്നു. ഇന്ത്യയിൽ ആർഎസ്എസ് ചെയ്യുന്നത് പോലെ നേരിട്ട് ഒന്നിലും ഇടപെടാതെ പല പേരുകളിൽ പല സംഘടനകൾ ഉപയോഗിച്ചാണ് അവർ ബംഗ്ലാദേശിലെ അധികാരം പിടിച്ചെടുത്തത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ അവാമി ലീഗ് , ഇന്ത്യയിലെ കോൺഗ്രസിനെ പോലെ അധികാരത്തിൽ വളരെ നാൾ പുറത്തുനിർത്തപെട്ടു. ബിജെപി യെ പോലെ ബംഗ്ലാദേശ് നാഷണൽ പാർട്ടി മതവികാരം ആളിക്കത്തിച്ചുകൊണ്ട് അധികാരത്തിൽ തുടർന്നു. ജമാഅത്തെ ഇസ്ലാമിയുടെ അപ്രഖ്യാപിത അജണ്ട ബംഗ്ളാദേശിലെ ഹിന്ദുക്കളെ എങ്ങിനെയെങ്കിലും ഇന്ത്യയിലേക്ക് നാടുകടത്തണം എന്നായിരുന്നു. ഇന്ത്യയിലെ ആർഎസ്എസ് പറയുന്ന അതെ ന്യായം, മതത്തിന്റെ പേരിൽ വിഭജനം നടന്നുപ്പോൾ ഹിന്ദുക്കൾക് വേണ്ടി ഉണ്ടാക്കിയ ഇന്ത്യയിലേക്ക് പൊയ്ക്കൂടേ ? ഇങ്ങിനെയുള്ള ഒരു കാലഘട്ടത്തിലാണ് ഇന്ത്യയിൽ അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടക്കുന്നതും ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികൾ പൊളിക്കുന്നതും, എല്ലാം ഒരുക്കിവച്ച പോലെ ഇന്ത്യയിൽ എമ്പാടും കലാപങ്ങൾ അരങ്ങേറുന്നതും. ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് നടന്നതിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആയിരക്കണക്കിന് ആളുകൾ അന്നത്തെ കലാപങ്ങളിൽ കൊല്ലപ്പെട്ടു. മതേതര സ്വഭാവം ശക്തമായുണ്ടായിരുന്ന കേരളത്തിൽ പക്ഷെ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല, കേരളത്തിലെ അന്നത്തെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിന്റെ അവസരോചിതമായ ഇടപെടൽ എടുത്തുപറയേണ്ട കാര്യമാണ്. ഇന്ത്യയിൽ ബാബരി മസ്ജിദ് പൊളിച്ചത് ബംഗ്ലാദേശിന് ഒരു തരത്തിലും ഇടപെടേണ്ട ഒരു കാര്യമേ അല്ല, പക്ഷെ ബംഗ്ളദേശിലെ ജമാഅത്തെ ഇസ്ലാമി അത് ബംഗ്ളദേശിലെ ഹിന്ദുക്കളെ ഉപദ്രവിക്കാനുള്ള ഒരവസരമായി എടുത്തു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത, നിരീശ്വരവാദിയായ, എന്തൊക്കെ നടന്നാലും , തൻ ജനിച്ചുവളർന്ന വീടും നാടും സംസ്കാരവും വിട്ട് വേറെ രാജ്യമായ ഇന്ത്യയിൽ പോകില്ല എന്ന് പ്രതിജ്ഞയെടുത്ത, ഇടതുപക്ഷ രാഷ്ട്രീയ അഭിമുഖ്യം പുലർത്തുന്ന , “ലജ്ജ” യിൽ നായകനെ മുസ്ലിം കലാപകാരികൾ മർദിക്കുന്ന, വീട് തല്ലിത്തകർക്കുന്നു , വീട്ടിലെ ഇളയ മകളായ മായയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തു നദിയിലെറിയുന്നു. ഈ അക്രമത്തിന്റെ കാരണം അക്രമകാരികളുടെ കാഴ്ചപ്പാടിൽ വളരെ ലളിതമാണ്, ഇന്ത്യയിൽ ഹിന്ദുത്വ വാദികൾ പള്ളി പൊളിച്ചതിനു ബംഗ്ലാദേശിലെ “ഹിന്ദുക്കൾ” ഉത്തരവാദികളാണ്. കലാപം തുടങ്ങി പതിമൂന്നാം ദിവസം, അക്രമം സഹിക്കവയ്യാതെ അവർ ഇന്ത്യയിലേക്ക് കുടിയേറാൻ തീരുമാനിക്കുന്നവയിടെയാണ് ഈ നോവൽ അവാസാനിക്കുനത്. വെറും രണ്ടാഴ്‌ച കൊണ്ടെഴുതിയ ഈ നോവൽ അന്ന് നടന്ന അക്രമങ്ങളുടെ ഒരു രൂപരേഖ കൂടിയാണ്. ഹൃദയമിടിപ്പ് കൂടാതെ വായിക്കാൻ കഴിയാത്ത ഒന്ന്. സാഹിത്യപരമായി വലിയ മേന്മ അവകാശപ്പെടാനില്ലാത്ത ഈ നോവൽ പക്ഷെ അന്നത്തെ സമൂഹത്തിന്റെ നേർ രേഖ സത്യസന്ധമായി ഭയരഹിതമായി വരച്ചു കാണിക്കുന്നു. അന്ന് ബംഗ്ലാദേശിൽ നടന്ന കാര്യങ്ങളുടെ ഒരവർത്തനമാണ് പിന്നീട് ഹിന്ദുത്വ ഫാസ്റ്റിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ സംഭവിച്ചത്. ഈ നോവൽ വായിക്കുമ്പോൾ , മുസ്ലിം / ഹിന്ദു എന്നുളള വാക്കുകൾ പരസപരം മാറ്റിയാൽ അത് ബിജെപി ആർഎസ്എസ് അധികാരത്തിൽ വന്ന ഇന്ത്യയുടെ കഥയാകും. ബംഗ്ലാദേശിലെ മുസ്ലിം തീവ്രവാദികൾ തസ്ലീമയെ വെറുക്കുന്നതിന്റെ കാരണം ലളിതമാണ്, അവരുടെ വാക്കുകൾ ചെന്ന് തറക്കുന്നത് മതഭ്രാന്തിന്റെ മൂഢവിശ്വാസങ്ങളിലാണ്. ഒരു രാജ്യത്തിൽ ഏറ്റവും ഭയക്കേണ്ടത് എന്തിനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണിത്. പക്ഷെ ഈ ഭയം ന്യൂനപക്ഷ മതങ്ങൾക്ക് മാത്രമല്ല, സ്വതന്ത്ര ചിന്തകർക്ക് കൂടിയുണ്ടാകണം. കാരണം ഇസ്ലാമിക് തീവ്രവാദം നിലവിൽ വന്നതു മുതൽ അനേകം സ്വതന്ത്ര ചിന്തകർ ബംഗ്ളദേശിൽ വെട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. രണ്ടായിരത്തി പതിനഞ്ചിൽ മാത്രം അഞ്ച് സ്വതന്ത്ര ചിന്തകരാണ് ബംഗ്ളദേശിൽ ഇസ്ലാമിക തീവ്രവാദികളുടെ വെട്ടേറ്റ് മരിച്ചത്. അതിൽ തന്നെ അമേരിക്കൻ ബംഗ്ളദേശ് ഇരട്ടപൗരത്വമുള്ള സ്വതന്ത്ര ചിന്തകനായ അവിജിത് റോയിയെ ധാക്കയിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ റാഫിയാ അഹമ്മദിന്റെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഇന്ത്യയിൽ ഹിന്ദുത്വ / ഇസ്ലാമിക തീവ്രവാദികളെ എതിർക്കുന്ന സ്വതന്ത്ര ചിന്തകർക്ക് എന്ത് സംഭവിക്കുന്നു എന്ന് ആലോചിക്കുന്നവർക്ക്, എംഎം കൽബുർഗി, ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോൽക്കർ,ഗോവിന്ദ് പൻസാരെ, ജോസഫ് മാഷ്, അഭിമന്യു എന്നൊക്കെ ഗൂഗിൾ ചെയ്തു നോക്കാവുന്നതാണ്. ഇന്ന് ഹിന്ദുത്വയ്ക്ക് ചൂട്ട് പിടിക്കുകായും ന്യായീകരണം ചമയ്ക്കുകയും ചെയ്യുന്ന ചില സ്വതന്ത്ര ചിന്തകർ ആലോചിക്കേണ്ട വിഷയമാണിത്. മത തീവ്രവാദം എല്ലാ കാലത്തും, എല്ലായിടത്തും, എല്ലാ രൂപങ്ങളിലും എതിർക്കപ്പെടേണ്ടതാണ്. അതിന് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വ്യത്യാസമൊന്നും ഉണ്ടാകരുത്. നോട്ട് 1 : ഈ പോസ്റ് മതതീവ്രവാദികളെ കുറിച്ചാണ്, സാധാരണ മതവിശ്വാസികളെ കുറിച്ചല്ല. സാധാരണ മതവിശ്വാസികൾ ഭൂരിഭാഗവും ചെറുപ്പത്തിലേ ശീലങ്ങൾ കൊണ്ട് മതങ്ങളിൽ വിശ്വസിക്കുന്നവരാണ്. മിക്കവർക്കും ഒരു സ്വകാര്യ അനുഭവമോ, സാംസ്‌കാരിക കൂട്ടായ്‍മകൾക്ക് ഉള്ള അവസരമോ മാത്രമാണ് മതങ്ങൾ. മതതീവ്രവാദികൾ പക്ഷെ അങ്ങിനെയല്ല, മറ്റു മതസ്ഥരോടുള്ള വെറുപ്പാണ് അവരെ നയിക്കുന്നത്, അവർ കേരളത്തിൽ എങ്കിലും ഒരു ന്യൂനപക്ഷമാണ് എന്നതാണ് ഒരാശ്വാസം. നോട്ട് 2 : ബംഗ്ലാദേശ് മേല്പറഞ്ഞ സന്ദർഭങ്ങളിൽ നിന്ന് വളരെ മുന്നോട്ട് പോയിക്കഴിഞ്ഞു. എഴുത്തുകാരിയും 1971 ലെ സ്വാതന്ത്ര്യ സമരത്തിൽ കുടുംബാങ്ങങ്ങളെ നഷ്ടപെട്ടവരുമായ ജഹനാര ഇമാമിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് യുവത നടത്തിയ വലിയ സമരങ്ങളിൽ ബംഗ്ളദേശ് ജമാഅത്തെ ഇസ്ലാമി അതികാരത്തിൽ നിന്ന് പിഴുതെറിയപെട്ടു, മുജീബുർ റഹ്‌മാന്റെ മകളായ ഷേഖ് ഹസീന കഴിഞ്ഞ കുറെ വര്ഷങ്ങളായി അധികാരത്തിലുണ്ട്. ദരിദ്രരാഷ്ട്രമായിരുന്ന ബംഗ്ളദേശിന്റെ ജിഡിപി (പെർ ക്യാപിറ്റ) ഇപ്പോൾ ഇന്ത്യയേക്കാൾ കൂടുതലാണ്. ജമാഅത്തെ ഇസ്ലാമിയുടെ പല നേതാക്കളെയും 1971 ലെ യുദ്ധകുറ്റങ്ങളുടെ അടിസ്ഥാനത്തിൽ തൂക്കിലേറ്റി. ബ്ലോഗർ അവിജിത് റോയിയെ വെട്ടിക്കൊലപ്പെടുത്തിയ അഞ്ച് പേർക്ക് ബംഗ്ളദേശ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത് കഴിഞ്ഞ വർഷമാണ്. ഇന്ത്യയ്ക്കും പ്രതീക്ഷ നൽകുന്ന ഒരു കാര്യമാണിത്. ഇന്ത്യയിൽ കൊല്ലപ്പെട്ട സ്വതന്ത്ര ചിന്തകരുടെ കൊലയാളികൾക്കും ഇതുപോലെ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഹിന്ദുമതം - അടിസ്ഥാന വിശ്വാസങ്ങൾ: ഹിന്ദുമതം ഒരു സംഘടിത മതമല്ല, അതിന്റെ വിശ്വാസവ്യവസ്ഥയ്ക്ക് അത് പഠിപ്പിക്കാൻ ഒറ്റ, ഘടനാപരമായ സമീപനമില്ല. ഹിന്ദുക്കളും അല്ല, കൂടുതല് വായിക്കുക " ആരാണ് ഹിന്ദുമതം സ്ഥാപിച്ചത്? ഹിന്ദുമതത്തിന്റെയും സനാതന ധർമ്മത്തിന്റെയും ഉത്ഭവം ബാഹുബലി ജൂൺ 12, 2021 3 മിനിറ്റ് വായിച്ചു അവതാരിക സ്ഥാപകൻ ഞങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? ഒരു സ്ഥാപകൻ എന്ന് പറയുമ്പോൾ, ആരെങ്കിലും പുതിയൊരു വിശ്വാസം കൊണ്ടുവന്നിട്ടുണ്ടെന്നും അല്ലെങ്കിൽ മുമ്പ് നിലവിലില്ലാത്ത ഒരു കൂട്ടം മതവിശ്വാസങ്ങളും തത്വങ്ങളും ആചാരങ്ങളും രൂപപ്പെടുത്തിയെന്നും ഞങ്ങൾ അർത്ഥമാക്കുന്നു. ശാശ്വതമായി കണക്കാക്കപ്പെടുന്ന ഹിന്ദുമതം പോലുള്ള വിശ്വാസത്തോടെ അത് സംഭവിക്കാൻ കഴിയില്ല. തിരുവെഴുത്തുകൾ അനുസരിച്ച്, ഹിന്ദുമതം മനുഷ്യരുടെ മാത്രമല്ല മതം. ദേവന്മാരും ഭൂതങ്ങളും പോലും ഇത് ആചരിക്കുന്നു. പ്രപഞ്ചത്തിന്റെ നാഥനായ ഈശ്വരൻ (ഈശ്വരൻ) അതിന്റെ ഉറവിടമാണ്. അദ്ദേഹം അത് പരിശീലിക്കുന്നു. അതിനാൽ, ഹിന്ദുമതം മനുഷ്യന്റെ ക്ഷേമത്തിനായി വിശുദ്ധ ഗംഗാ നദി പോലെ ഭൂമിയിലേക്ക് ഇറക്കിവിട്ട ദൈവത്തിന്റെ ധർമ്മമാണിത്. ആരാണ് ഹിന്ദുമതത്തിന്റെ സ്ഥാപകൻ (സനാതന ധർമ്മം))? ഹിന്ദുമതം ഒരു വ്യക്തിയോ പ്രവാചകനോ സ്ഥാപിച്ചതല്ല. അതിന്റെ ഉറവിടം ദൈവം തന്നെയാണ് (ബ്രഹ്മം). അതിനാൽ ഇത് ഒരു ശാശ്വത മതമായി കണക്കാക്കപ്പെടുന്നു (സനാതന ധർമ്മം). ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരായിരുന്നു അതിന്റെ ആദ്യ അധ്യാപകർ. ബ്രഹ്മാവ്, സ്രഷ്ടാവായ ദൈവം വേദങ്ങളെക്കുറിച്ചുള്ള രഹസ്യവിജ്ഞാനം സൃഷ്ടികൾക്കും തുടക്കത്തിൽ തന്നെ ദേവന്മാർക്കും മനുഷ്യർക്കും ഭൂതങ്ങൾക്കും വെളിപ്പെടുത്തി. സ്വയത്തെക്കുറിച്ചുള്ള രഹസ്യവിജ്ഞാനവും അവൻ അവർക്ക് നൽകി, എന്നാൽ അവരുടെ പരിമിതികൾ കാരണം അവർ അത് അവരുടെ സ്വന്തം വഴികളിലൂടെ മനസ്സിലാക്കി. വിഷ്ണുവാണ് സംരക്ഷകൻ. ലോകങ്ങളുടെ ക്രമവും ക്രമവും ഉറപ്പുവരുത്തുന്നതിനായി എണ്ണമറ്റ പ്രകടനങ്ങൾ, അനുബന്ധ ദൈവങ്ങൾ, വശങ്ങൾ, വിശുദ്ധന്മാർ, ദർശകർ എന്നിവരിലൂടെ അദ്ദേഹം ഹിന്ദുമതത്തെക്കുറിച്ചുള്ള അറിവ് സംരക്ഷിക്കുന്നു. അവയിലൂടെ, വിവിധ യോഗങ്ങളെക്കുറിച്ചുള്ള നഷ്ടപ്പെട്ട അറിവ് അദ്ദേഹം പുന ores സ്ഥാപിക്കുകയോ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയോ ചെയ്യുന്നു. കൂടാതെ, ഹിന്ദു ധർമ്മം ഒരു ഘട്ടത്തിനപ്പുറം കുറയുമ്പോൾ, അത് പുന restore സ്ഥാപിക്കാനും മറന്നുപോയതോ നഷ്ടപ്പെട്ടതോ ആയ പഠിപ്പിക്കലുകൾ പുനരുജ്ജീവിപ്പിക്കാനോ അദ്ദേഹം ഭൂമിയിൽ അവതരിക്കുന്നു. തങ്ങളുടെ മേഖലകളിലെ ജീവനക്കാർ എന്ന നിലയിൽ മനുഷ്യർ അവരുടെ വ്യക്തിഗത ശേഷിയിൽ ഭൂമിയിൽ നിർവഹിക്കേണ്ട കടമകളെ വിഷ്ണു മാതൃകയാക്കുന്നു. ഹിന്ദു ധർമ്മം ഉയർത്തിപ്പിടിക്കുന്നതിൽ ശിവനും പ്രധാന പങ്ക് വഹിക്കുന്നു. നശിപ്പിക്കുന്നയാൾ എന്ന നിലയിൽ, നമ്മുടെ പവിത്രമായ അറിവിലേക്ക് ഒഴുകുന്ന മാലിന്യങ്ങളും ആശയക്കുഴപ്പങ്ങളും അവൻ നീക്കംചെയ്യുന്നു. സാർവത്രിക അധ്യാപകനും വിവിധ കലാ-നൃത്തരൂപങ്ങളുടെ (ലളിതകലസ്), യോഗകൾ, തൊഴിലുകൾ, ശാസ്ത്രങ്ങൾ, കൃഷി, കൃഷി, ആൽക്കെമി, മാജിക്, രോഗശാന്തി, വൈദ്യം, തന്ത്രം തുടങ്ങിയവയുടെ ഉറവിടമായും അദ്ദേഹം കണക്കാക്കപ്പെടുന്നു. അങ്ങനെ, വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന നിഗൂ D മായ അശ്വത വൃക്ഷം പോലെ, ഹിന്ദുമതത്തിന്റെ വേരുകൾ സ്വർഗത്തിലാണ്, അതിന്റെ ശാഖകൾ ഭൂമിയിൽ വ്യാപിച്ചിരിക്കുന്നു. അതിന്റെ കാതൽ ദൈവിക അറിവാണ്, അത് മനുഷ്യരുടെ മാത്രമല്ല മറ്റ് ലോകങ്ങളിലെ മനുഷ്യരുടെയും പെരുമാറ്റത്തെ നിയന്ത്രിക്കുന്നു, ദൈവം അതിന്റെ സ്രഷ്ടാവ്, സംരക്ഷകൻ, മറച്ചുവെക്കുക, വെളിപ്പെടുത്തൽ, തടസ്സങ്ങൾ നീക്കുക എന്നിവയായി പ്രവർത്തിക്കുന്നു. അതിന്റെ പ്രധാന തത്ത്വചിന്ത (ശ്രുതി) ശാശ്വതമാണ്, അതേസമയം ഭാഗങ്ങൾ (സ്മൃതി) മാറുന്നത് സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ലോകത്തിന്റെ പുരോഗതിക്കും അനുസൃതമായി മാറുന്നു. ദൈവത്തിന്റെ സൃഷ്ടിയുടെ വൈവിധ്യം അതിൽ തന്നെ ഉൾക്കൊള്ളുന്നു, അത് എല്ലാ സാധ്യതകൾക്കും പരിഷ്കാരങ്ങൾക്കും ഭാവി കണ്ടെത്തലുകൾക്കുമായി തുറന്നിരിക്കുന്നു. വായിക്കുക: പ്രജാപതികൾ - ബ്രഹ്മാവിന്റെ 10 പുത്രന്മാർ പ്രജാപതികൾ - ബ്രഹ്മാവിന്റെ 10 പുത്രന്മാർ ഗണപതി, പ്രജാപതി, ഇന്ദ്രൻ, ശക്തി, നാരദ, സരസ്വതി, ലക്ഷ്മി തുടങ്ങി നിരവധി ദിവ്യത്വങ്ങളും നിരവധി വേദഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇതിനുപുറമെ, എണ്ണമറ്റ പണ്ഡിതന്മാർ, കാഴ്ചക്കാർ, ges ഷിമാർ, തത്ത്വചിന്തകർ, ഗുരുക്കൾ, സന്ന്യാസ പ്രസ്ഥാനങ്ങൾ, അധ്യാപക പാരമ്പര്യങ്ങൾ എന്നിവ അവരുടെ പഠിപ്പിക്കലുകൾ, രചനകൾ, വ്യാഖ്യാനങ്ങൾ, പ്രഭാഷണങ്ങൾ, അവതരണങ്ങൾ എന്നിവയിലൂടെ ഹിന്ദുമതത്തെ സമ്പന്നമാക്കി. അങ്ങനെ പല സ്രോതസ്സുകളിൽ നിന്നും ഹിന്ദുമതം ഉരുത്തിരിഞ്ഞു. അതിന്റെ പല വിശ്വാസങ്ങളും ആചാരങ്ങളും ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ചതോ അല്ലെങ്കിൽ അവരുമായി ഇടപഴകുന്നതോ ആയ മറ്റ് മതങ്ങളിലേക്കുള്ള വഴി കണ്ടെത്തി. ഹിന്ദുമതത്തിന് ശാശ്വതമായ അറിവിൽ വേരുകളുള്ളതിനാൽ അതിന്റെ ലക്ഷ്യങ്ങളും ലക്ഷ്യവും എല്ലാവരുടേയും സ്രഷ്ടാവെന്ന നിലയിൽ ദൈവവുമായി വളരെ അടുത്ത് കിടക്കുന്നതിനാൽ, ഇത് ഒരു ശാശ്വത മതമായി (സനാതന ധർമ്മം) കണക്കാക്കപ്പെടുന്നു. ലോകത്തിന്റെ അസ്വാഭാവിക സ്വഭാവം കാരണം ഹിന്ദുമതം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേക്കാം, എന്നാൽ അതിന്റെ അടിത്തറ സൃഷ്ടിക്കുന്ന പവിത്രമായ അറിവ് എന്നെന്നേക്കുമായി നിലനിൽക്കുകയും സൃഷ്ടിയുടെ ഓരോ ചക്രത്തിലും വ്യത്യസ്ത പേരുകളിൽ പ്രകടമാവുകയും ചെയ്യും. ഹിന്ദുമതത്തിന് സ്ഥാപകനോ മിഷനറി ലക്ഷ്യങ്ങളോ ഇല്ലെന്നും പറയപ്പെടുന്നു, കാരണം ആളുകൾ ആത്മീയ സന്നദ്ധത (മുൻ കർമ്മം) കാരണം പ്രൊവിഡൻസ് (ജനനം) അല്ലെങ്കിൽ വ്യക്തിപരമായ തീരുമാനം എന്നിവയിലൂടെ അതിലേക്ക് വരേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ “സിന്ധു” എന്ന മൂലപദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഹിന്ദുമതം എന്ന പേര് ഉപയോഗത്തിലായി. ഒരു ആശയപരമായ സ്ഥാപനമെന്ന നിലയിൽ ഹിന്ദുമതം ബ്രിട്ടീഷ് കാലം വരെ നിലവിലില്ല. എ ഡി പതിനൊന്നാം നൂറ്റാണ്ട് വരെ ഈ പദം സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നില്ല. മധ്യകാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഹിന്ദുസ്ഥാൻ അല്ലെങ്കിൽ ഹിന്ദുക്കളുടെ നാട് എന്നറിയപ്പെട്ടിരുന്നു. ബുദ്ധമതം, ജൈനമതം, ഷൈവിസം, വൈഷ്ണവത, ബ്രാഹ്മണിസം, നിരവധി സന്ന്യാസി പാരമ്പര്യങ്ങൾ, വിഭാഗങ്ങൾ, ഉപവിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത വിശ്വാസങ്ങളായിരുന്നു എല്ലാവരും. നേറ്റീവ് പാരമ്പര്യങ്ങളും സനാതന ധർമ്മം അനുഷ്ഠിച്ച ആളുകളും വ്യത്യസ്ത പേരുകളിൽ പോയി, പക്ഷേ ഹിന്ദുക്കളായിട്ടല്ല. ബ്രിട്ടീഷ് കാലഘട്ടത്തിൽ, എല്ലാ നേറ്റീവ് വിശ്വാസങ്ങളും ഇസ്‌ലാമിൽ നിന്നും ക്രിസ്തുമതത്തിൽ നിന്നും വേർതിരിച്ചറിയുന്നതിനും നീതി നടപ്പാക്കുന്നതിനും പ്രാദേശിക തർക്കങ്ങൾ, സ്വത്ത്, നികുതി കാര്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനുമായി “ഹിന്ദുമതം” എന്ന പൊതുനാമത്തിൽ തരംതിരിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവയിൽ നിന്ന് നിയമങ്ങൾ നടപ്പാക്കി അതിൽ നിന്ന് വേർപെടുത്തി. അങ്ങനെ, ഹിന്ദുമതം എന്ന പദം ചരിത്രപരമായ ആവശ്യകതയിൽ നിന്നാണ് ജനിച്ചത്, നിയമനിർമ്മാണത്തിലൂടെ ഇന്ത്യയിലെ ഭരണഘടനാ നിയമങ്ങളിൽ പ്രവേശിച്ചു. ബ്രഹ്മ പതിവ് ദൈവങ്ങൾ ദേവന്മാരും ദേവതകളും ഹിന്ദു പതിവുചോദ്യങ്ങൾ തിരുവെഴുത്തുകൾ ശിവൻ കഥകൾ വിഷ്ണു 3.7 3 വോട്ടുകൾ ആർട്ടിക്കിൾ റേറ്റിംഗ് Subscribe ബന്ധിപ്പിക്കുക ലോഗിൻ ഞാൻ ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ അനുവദിക്കുന്നു ഒരു സോഷ്യൽ ലോഗിൻ ബട്ടൺ ഉപയോഗിച്ച് നിങ്ങൾ ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ, നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി സോഷ്യൽ ലോഗിൻ ദാതാവ് പങ്കിട്ട നിങ്ങളുടെ അക്കൗണ്ട് പബ്ലിക് പ്രൊഫൈൽ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.നമ്മുടെ വെബ്‌സൈറ്റിൽ നിങ്ങൾക്കായി സ്വയമേവ ഒരു അക്ക create ണ്ട് സൃഷ്ടിക്കുന്നതിനുള്ള ഇമെയിൽ വിലാസവും ഞങ്ങൾക്ക് ലഭിക്കും.നിങ്ങളുടെ അക്ക once ണ്ട് കഴിഞ്ഞാൽ സൃഷ്ടിച്ചു, നിങ്ങൾ ഈ അക്ക to ണ്ടിലേക്ക് പ്രവേശിക്കും. വിസമ്മതിക്കുകസമ്മതിക്കുന്നു അറിയിക്കുക പുതിയ ഫോളോ അപ്പ് അഭിപ്രായങ്ങൾ എന്റെ അഭിപ്രായങ്ങൾക്കുള്ള പുതിയ മറുപടികൾ ബന്ധിപ്പിക്കുക ഞാൻ ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ അനുവദിക്കുന്നു ഒരു സോഷ്യൽ ലോഗിൻ ബട്ടൺ ഉപയോഗിച്ച് നിങ്ങൾ ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ, നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി സോഷ്യൽ ലോഗിൻ ദാതാവ് പങ്കിട്ട നിങ്ങളുടെ അക്കൗണ്ട് പബ്ലിക് പ്രൊഫൈൽ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.നമ്മുടെ വെബ്‌സൈറ്റിൽ നിങ്ങൾക്കായി സ്വയമേവ ഒരു അക്ക create ണ്ട് സൃഷ്ടിക്കുന്നതിനുള്ള ഇമെയിൽ വിലാസവും ഞങ്ങൾക്ക് ലഭിക്കും.നിങ്ങളുടെ അക്ക once ണ്ട് കഴിഞ്ഞാൽ സൃഷ്ടിച്ചു, നിങ്ങൾ ഈ അക്ക to ണ്ടിലേക്ക് പ്രവേശിക്കും. വിസമ്മതിക്കുകസമ്മതിക്കുന്നു അഭിപ്രായമിടാൻ ലോഗിൻ ചെയ്യുക 0 അഭിപ്രായങ്ങള് ഇൻലൈൻ ഫീഡ്‌ബാക്കുകൾ എല്ലാ അഭിപ്രായങ്ങളും കാണുക കൂടുതൽ അഭിപ്രായങ്ങൾ ലോഡുചെയ്യുക കൂടുതൽ നിന്ന് ഹിന്ദുഫാക്കുകൾ ജൂൺ 12, 2021 3 മിനിറ്റ് വായിച്ചു ഹിന്ദുമതം - പ്രധാന വിശ്വാസങ്ങളും വസ്തുതകളും തത്വങ്ങളും ഹിന്ദുമതം - പ്രധാന വിശ്വാസങ്ങൾ: ഹിന്ദുമതം ഒരു സംഘടിത മതമല്ല, അതിന്റെ വിശ്വാസ സമ്പ്രദായത്തിന് അത് പഠിപ്പിക്കുന്നതിന് ഒരൊറ്റ, ഘടനാപരമായ സമീപനമില്ല. പത്ത് കൽപ്പനകൾ പോലെ ഹിന്ദുക്കൾക്കും ലളിതമായ നിയമങ്ങൾ അനുസരിക്കാനാവില്ല. ഹിന്ദു ലോകത്തുടനീളം, പ്രാദേശിക, പ്രാദേശിക, ജാതി, കമ്മ്യൂണിറ്റി നയിക്കുന്ന രീതികൾ വിശ്വാസങ്ങളുടെ ഗ്രാഹ്യത്തെയും പ്രയോഗത്തെയും ബാധിക്കുന്നു. എന്നിട്ടും ഒരു പരമമായ വ്യക്തിയിലുള്ള വിശ്വാസവും യാഥാർത്ഥ്യം, ധർമ്മം, കർമ്മം തുടങ്ങിയ ചില തത്ത്വങ്ങൾ പാലിക്കുന്നതും ഈ വ്യതിയാനങ്ങളിലെല്ലാം പൊതുവായ ഒരു ത്രെഡാണ്. വേദങ്ങളുടെ ശക്തിയിലുള്ള വിശ്വാസം (പവിത്രഗ്രന്ഥങ്ങൾ) ഒരു ഹിന്ദുവിന്റെ അർത്ഥം പോലെ തന്നെ ഒരു പരിധിവരെ സഹായിക്കുന്നു, എന്നിരുന്നാലും വേദങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിൽ ഇത് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഹിന്ദുക്കൾ പങ്കിടുന്ന പ്രധാന അടിസ്ഥാന വിശ്വാസങ്ങളിൽ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു; സത്യം ശാശ്വതമാണെന്ന് ഹിന്ദുമതം വിശ്വസിക്കുന്നു. ഹിന്ദുക്കൾ വസ്തുതകളെക്കുറിച്ചുള്ള അറിവും ഗ്രാഹ്യവും തേടുന്നു, ലോകത്തിന്റെ നിലനിൽപ്പും ഒരേയൊരു സത്യവുമാണ്. വേദമനുസരിച്ച് സത്യം ഒന്നാണ്, പക്ഷേ അത് ജ്ഞാനികൾ പല വിധത്തിൽ പ്രകടിപ്പിക്കുന്നു. ഹിന്ദുമതം വിശ്വസിക്കുന്നു ബ്രഹ്മമാണ് സത്യവും യാഥാർത്ഥ്യവും. രൂപമില്ലാത്ത, അനന്തമായ, എല്ലാം ഉൾക്കൊള്ളുന്ന, ശാശ്വതനായ ഏക സത്യദൈവമെന്ന നിലയിൽ ഹിന്ദുക്കൾ ബ്രഹ്മത്തിൽ വിശ്വസിക്കുന്നു. സങ്കൽപ്പത്തിലെ അമൂർത്തമല്ലാത്ത ബ്രഹ്മം; പ്രപഞ്ചത്തിലെ എല്ലാം (കാണുന്നതും കാണാത്തതും) ഉൾക്കൊള്ളുന്ന ഒരു യഥാർത്ഥ എന്റിറ്റിയാണിത്. ഹിന്ദുമതം വിശ്വസിക്കുന്നു വേദങ്ങൾ ആത്യന്തിക അധികാരികളാണെന്ന്. പുരാതന സന്യാസിമാർക്കും മുനിമാർക്കും ലഭിച്ച വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ഹിന്ദുക്കളിലെ വേദങ്ങളാണ് വേദങ്ങൾ. വേദങ്ങൾ ആരംഭമില്ലാതെയും അവസാനമില്ലാതെയുമാണെന്ന് ഹിന്ദുക്കൾ അവകാശപ്പെടുന്നു, പ്രപഞ്ചത്തിൽ മറ്റെല്ലാം നശിപ്പിക്കപ്പെടുന്നതുവരെ (കാലഘട്ടത്തിന്റെ അവസാനത്തിൽ) വേദങ്ങൾ നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഹിന്ദുമതം വിശ്വസിക്കുന്നു ധർമ്മം നേടാൻ എല്ലാവരും കഠിനമായി പരിശ്രമിക്കണം. ധർമ്മസങ്കല്പം മനസ്സിലാക്കുന്നത് ഹിന്ദുമതത്തെ മനസ്സിലാക്കാൻ ഒരാളെ അനുവദിക്കുന്നു. ഖേദകരമെന്നു പറയട്ടെ, ഒരു ഇംഗ്ലീഷ് പദവും അതിന്റെ സന്ദർഭത്തെ വേണ്ടവിധം ഉൾക്കൊള്ളുന്നില്ല. ശരിയായ പെരുമാറ്റം, ന്യായബോധം, ധാർമ്മിക നിയമം, കടമ എന്നിങ്ങനെ ധർമ്മത്തെ നിർവചിക്കാൻ കഴിയും. ധർമ്മത്തെ ഒരാളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന എല്ലാവരും, ഓരോരുത്തരുടെയും കടമയ്ക്കും കഴിവുകൾക്കും അനുസൃതമായി എല്ലായ്‌പ്പോഴും ശരിയായ കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു. ഹിന്ദുമതം വിശ്വസിക്കുന്നു വ്യക്തിഗത ആത്മാക്കൾ അനശ്വരമാണെന്ന്. വ്യക്തിഗത ആത്മാവിന്റെ (ആത്മ) അസ്തിത്വമോ നാശമോ ഇല്ലെന്ന് ഒരു ഹിന്ദു അവകാശപ്പെടുന്നു; അതു സംഭവിച്ചു, ഇരിക്കുന്നു; ഒരു ശരീരത്തിൽ ജീവിക്കുമ്പോൾ ആത്മാവിന്റെ പ്രവർത്തനങ്ങൾ മറ്റൊരു ശരീരത്തിൽ ഒരേ ആത്മാവിനെ അടുത്ത ജീവിതത്തിൽ ആ പ്രവൃത്തികളുടെ ഫലങ്ങൾ കൊയ്യാൻ ആവശ്യപ്പെടുന്നു. ആത്മാവിന്റെ ചലന പ്രക്രിയയെ ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ട്രാൻസ്മിഷൻ എന്ന് വിളിക്കുന്നു. ആത്മാവ് അടുത്തതായി വസിക്കുന്ന ശരീരത്തെ (മുൻ ജീവിതത്തിൽ ശേഖരിച്ച പ്രവർത്തനങ്ങൾ) കർമ്മം തീരുമാനിക്കുന്നു. വ്യക്തിഗത ആത്മാവിന്റെ ലക്ഷ്യം മോക്ഷമാണ്. മോക്ഷം വിമോചനമാണ്: മരണത്തിൽ നിന്നും പുനർജന്മ കാലഘട്ടത്തിൽ നിന്നും ആത്മാവിന്റെ മോചനം. അതിന്റെ യഥാർത്ഥ സത്ത തിരിച്ചറിയുന്നതിലൂടെ ആത്മാവ് ബ്രഹ്മവുമായി ഐക്യപ്പെടുമ്പോഴാണ് അത് സംഭവിക്കുന്നത്. ഈ അവബോധത്തിലേക്കും ഏകീകരണത്തിലേക്കും പല വഴികളും നയിക്കും: ബാധ്യതയുടെ പാത, അറിവിന്റെ പാത, ഭക്തിയുടെ പാത (നിരുപാധികമായി ദൈവത്തിന് കീഴടങ്ങുക). വായിക്കുക: ജയദ്രതയുടെ സമ്പൂർണ്ണ കഥ (जयद्रथ) സിന്ധു രാജ്യത്തിന്റെ രാജാവ് ജയദ്രതയുടെ സമ്പൂർണ്ണ കഥ (जयद्रथ) സിന്ധു രാജ്യത്തിന്റെ രാജാവ് ഹിന്ദുമതം - പ്രധാന വിശ്വാസങ്ങൾ: ഹിന്ദുമതത്തിന്റെ മറ്റ് വിശ്വാസങ്ങൾ ഇവയാണ്: സ്രഷ്ടാവും മാനിഫെസ്റ്റ് റിയാലിറ്റിയുമായ ഒരൊറ്റ, സർവ്വവ്യാപിയായ പരമമായ വ്യക്തിയിൽ ഹിന്ദുക്കൾ വിശ്വസിക്കുന്നു, അവർ അത്യന്താപേക്ഷിതവും അതിരുകടന്നതുമാണ്. ലോകത്തിലെ ഏറ്റവും പുരാതന വേദഗ്രന്ഥമായ നാല് വേദങ്ങളുടെ ദിവ്യത്വത്തിൽ ഹിന്ദുക്കൾ വിശ്വസിക്കുകയും അതുപോലെ തന്നെ വെളിപ്പെടുത്തുകയും ചെയ്തതുപോലെ, അഗമാകളെ ആരാധിക്കുന്നു. ദൈവത്തിന്റെ വചനവും ശാശ്വത വിശ്വാസത്തിന്റെ മൂലക്കല്ലായ സനാതന ധർമ്മവുമാണ് ഈ പ്രഥമ ഗീതങ്ങൾ. രൂപീകരണം, സംരക്ഷണം, പിരിച്ചുവിടൽ എന്നിവയുടെ അനന്തമായ ചക്രങ്ങൾ പ്രപഞ്ചത്തിന് വിധേയമാണെന്ന് ഹിന്ദുക്കളുടെ നിഗമനം. ഹിന്ദുക്കൾ കർമ്മത്തിൽ വിശ്വസിക്കുന്നു, ഓരോ മനുഷ്യനും തന്റെ ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയാൽ സ്വന്തം വിധി സൃഷ്ടിക്കുന്നു. എല്ലാ കർമ്മങ്ങളും പരിഹരിച്ചതിനുശേഷം, ആത്മാവ് പുനർജന്മം പ്രാപിക്കുകയും ഒന്നിലധികം ജനനങ്ങളിൽ വികസിക്കുകയും മോക്ഷം പുനർജന്മ ചക്രത്തിൽ നിന്നുള്ള സ്വാതന്ത്ര്യം കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഹിന്ദുക്കൾ നിഗമനം ചെയ്യുന്നു. ഈ വിധി കവർന്ന ഒരൊറ്റ ആത്മാവും ഉണ്ടാകില്ല. അജ്ഞാത ലോകങ്ങളിൽ അമാനുഷിക ശക്തികളുണ്ടെന്നും ഈ ദേവന്മാരുമായും ദേവന്മാരുമായും ക്ഷേത്രാരാധന, ആചാരങ്ങൾ, കർമ്മങ്ങൾ, വ്യക്തിപരമായ ഭക്തി എന്നിവ ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നുവെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. വ്യക്തിപരമായ അച്ചടക്കം, നല്ല പെരുമാറ്റം, ശുദ്ധീകരണം, തീർത്ഥാടനം, സ്വയം അന്വേഷണം, ധ്യാനം, ദൈവത്തിന് കീഴടങ്ങൽ എന്നിവ പോലെ അതിരുകടന്ന സമ്പൂർണ്ണത മനസ്സിലാക്കുന്നത് പ്രബുദ്ധനായ ഒരു പ്രഭുവിന് അല്ലെങ്കിൽ സത്ഗുരുവിന് ആവശ്യമാണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഹിന്ദുക്കൾ വിശ്വസിക്കുന്നത് എല്ലാ ജീവിതവും പവിത്രമാണെന്നും പരിപാലിക്കപ്പെടേണ്ടതാണെന്നും ബഹുമാനിക്കപ്പെടേണ്ടതാണെന്നും അതിനാൽ അഹിംസ, അഹിംസ പരിശീലിക്കുക. ഒരു മതവും മറ്റെല്ലാറ്റിനുമുപരിയായി വീണ്ടെടുപ്പിനുള്ള ഏക മാർഗ്ഗം പഠിപ്പിക്കുന്നില്ലെന്നും എന്നാൽ എല്ലാ യഥാർത്ഥ പാതകളും ദൈവത്തിന്റെ വെളിച്ചത്തിന്റെ വശങ്ങളാണെന്നും സഹിഷ്ണുതയ്ക്കും വിവേകത്തിനും യോഗ്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതന മതമായ ഹിന്ദുമതത്തിന് ഒരു തുടക്കവുമില്ല record അത് രേഖപ്പെടുത്തിയ ചരിത്രമാണ്. ഇതിന് ഒരു മനുഷ്യ സ്രഷ്ടാവില്ല. ആത്മീയ മതമാണ് ഭക്തനെ വ്യക്തിപരമായി ഉള്ളിൽ യാഥാർത്ഥ്യം അനുഭവിക്കാൻ പ്രേരിപ്പിക്കുന്നത്, ഒടുവിൽ മനുഷ്യനും ദൈവവും ഉള്ള ബോധത്തിന്റെ ഉന്നതി കൈവരിക്കുന്നു. ഹിന്ദുമതത്തിന്റെ നാല് പ്രധാന വിഭാഗങ്ങളുണ്ട് - ശൈവത, ശക്തി, വൈഷ്ണവവാദം, സ്മാർട്ടിസം. കൂടുതല് വായിക്കുക. 3 വായിച്ച മിനിറ്റ് ജൂൺ 11, 2021 5 മിനിറ്റ് വായിച്ചു ഹിന്ദു എന്ന വാക്കിന് എത്ര വയസ്സുണ്ട്? ഹിന്ദു എന്ന പദം എവിടെ നിന്ന് വരുന്നു? - ഹിന്ദുമതത്തിന്റെ പദോൽപ്പത്തിയും ചരിത്രവും ഈ എഴുത്തിൽ നിന്ന് “ഹിന്ദു” എന്ന പുരാതന പദം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും പാശ്ചാത്യ ഇൻഡോളജിസ്റ്റുകളും പറയുന്നത് എട്ടാം നൂറ്റാണ്ടിൽ “ഹിന്ദു” എന്ന വാക്ക് അറബികൾ ഉപയോഗിച്ചതാണെന്നും അതിന്റെ വേരുകൾ പേർഷ്യൻ പാരമ്പര്യത്തിൽ “എസ്” എന്നതിന് പകരം “എച്ച്” എന്നായിരുന്നു. എന്നിരുന്നാലും, “ഹിന്ദു” എന്ന വാക്ക് അല്ലെങ്കിൽ അതിന്റെ ഡെറിവേറ്റീവുകൾ ഈ സമയത്തേക്കാൾ ആയിരം വർഷത്തിലേറെ പഴക്കമുള്ള പല ലിഖിതങ്ങളും ഉപയോഗിച്ചു. കൂടാതെ, പേർഷ്യയിലല്ല, ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലാണ്, ഈ വാക്കിന്റെ മൂലം മിക്കവാറും കിടക്കുന്നത്. ഈ രസകരമായ കഥ എഴുതിയത് മുഹമ്മദ് നബിയുടെ അമ്മാവനാണ്, ഒമർ-ബിൻ-ഇ-ഹാഷം, ശിവനെ സ്തുതിക്കുന്നതിനായി ഒരു കവിതയെഴുതിയിരുന്നു. കബ ഒരു പുരാതന ശിവക്ഷേത്രമായിരുന്നുവെന്ന് ധാരാളം വെബ്‌സൈറ്റുകൾ ഉണ്ട്. ഈ വാദഗതികൾ എന്തുചെയ്യണമെന്ന് അവർ ഇപ്പോഴും ആലോചിക്കുന്നുണ്ട്, എന്നാൽ മുഹമ്മദ് നബിയുടെ അമ്മാവൻ ശിവന് ഒരു ഓഡ് എഴുതി എന്നത് തീർച്ചയായും അവിശ്വസനീയമാണ്. ഹിന്ദു വിരുദ്ധ ചരിത്രകാരന്മാരായ റോമില ഥാപ്പർ, ഡിഎൻ 'ഹിന്ദു' എന്ന വാക്കിന്റെ പുരാതനതയും ഉത്ഭവവും എട്ടാം നൂറ്റാണ്ടിൽ 'ഹിന്ദു' എന്ന പദം അറബികൾ കറൻസി നൽകിയെന്ന് ha ാ കരുതി. എന്നിരുന്നാലും, അവർ അവരുടെ നിഗമനത്തിന്റെ അടിസ്ഥാനം വ്യക്തമാക്കുകയോ അവരുടെ വാദത്തെ പിന്തുണയ്ക്കുന്നതിന് ഏതെങ്കിലും വസ്തുതകൾ ഉദ്ധരിക്കുകയോ ചെയ്യുന്നില്ല. മുസ്ലീം അറബ് എഴുത്തുകാർ പോലും അത്തരമൊരു അതിശയോക്തിപരമായ വാദം ഉന്നയിക്കുന്നില്ല. യൂറോപ്യൻ എഴുത്തുകാർ വാദിക്കുന്ന മറ്റൊരു സിദ്ധാന്തം, 'ഹിന്ദു' എന്ന പദം 'സിന്ധു' പേർഷ്യൻ അഴിമതിയാണ്, പേർഷ്യൻ പാരമ്പര്യത്തിൽ നിന്ന് 'എസ്' എന്നതിന് പകരം എച്ച്. ഒരു തെളിവും ഇവിടെ പരാമർശിച്ചിട്ടില്ല. പേർഷ്യ എന്ന വാക്കിൽ യഥാർത്ഥത്തിൽ 'എസ്' അടങ്ങിയിരിക്കുന്നു, ഈ സിദ്ധാന്തം ശരിയാണെങ്കിൽ 'പെർഹിയ' ആയിരിക്കണം. പേർഷ്യൻ, ഇന്ത്യൻ, ഗ്രീക്ക്, ചൈനീസ്, അറബിക് സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ എപ്പിഗ്രാഫിന്റെയും സാഹിത്യ തെളിവുകളുടെയും വെളിച്ചത്തിൽ, ഇപ്പോഴത്തെ പ്രബന്ധം മുകളിൽ പറഞ്ഞ രണ്ട് സിദ്ധാന്തങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു. 'സിന്ധു' പോലുള്ള വേദകാലം മുതൽ 'ഹിന്ദു' ഉപയോഗത്തിലുണ്ടായിരുന്നുവെന്നും 'സിന്ധു' എന്നതിന്റെ പരിഷ്കരിച്ച രൂപമാണ് 'ഹിന്ദു' എന്നും അതിന്റെ മൂലം 'എച്ച്' എന്ന് ഉച്ചരിക്കുന്നതിനുപകരം നിലനിൽക്കുന്നുവെന്ന അനുമാനത്തെ തെളിവുകൾ പിന്തുണയ്ക്കുന്നു. സൗരാഷ്ട്രനിൽ 'എസ്'. എപ്പിഗ്രാഫിക് തെളിവുകൾ ഹിന്ദു എന്ന വാക്കിന്റെ പേർഷ്യൻ രാജാവായ ദാരിയസിന്റെ ഹമദാൻ, പെർസെപോളിസ്, നഖ്ഷ്-ഇ-റുസ്തം ലിഖിതങ്ങളിൽ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു 'ഹിഡു' ജനസംഖ്യയെ പരാമർശിക്കുന്നു. ഈ ലിഖിതങ്ങളുടെ തീയതി ബിസി 520-485 കാലഘട്ടത്തിലാണ്. ഈ യാഥാർത്ഥ്യം സൂചിപ്പിക്കുന്നത്, ക്രിസ്തുവിന് 500 വർഷത്തിലേറെ മുമ്പ്, 'ഹായ് (എൻ) ഡു' എന്ന വാക്ക് ഉണ്ടായിരുന്നു. ഡാരിയസിന്റെ പിൻഗാമിയായ സെറെക്സെസ് തന്റെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളുടെ പേരുകൾ പെർസെപോളിസിലെ തന്റെ ലിഖിതങ്ങളിൽ നൽകുന്നു. 'ഹിഡുവി'ന് ഒരു ലിസ്റ്റ് ആവശ്യമാണ്. ക്രി.മു. 485-465 കാലഘട്ടത്തിൽ ഭരിച്ച സെറക്സുകൾ പെർസെപോളിസിലെ ഒരു ശവകുടീരത്തിന് മുകളിൽ മൂന്ന് രൂപങ്ങളുണ്ട്. അർട്ടാക്സെറക്സുകൾ (ബിസി 404-395) എന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു ലിഖിതത്തിൽ 'ഇയാം ഖതഗുവിയ' (ഇത് സാറ്റിജിഡിയൻ), 'അയാം ഗാ (എൻ) ദാരിയ '(ഇതാണ് ഗാന്ധാര),' ഇയാം ഹായ് (എൻ) ഡുവിയ '(ഇതാണ് ഹായ് (എൻ) ഡു). അശോകൻ (ബിസി മൂന്നാം നൂറ്റാണ്ട്) ലിഖിതങ്ങൾ 'ഇന്ത്യ'യ്ക്ക്' ഹിഡ ',' ഇന്ത്യൻ രാജ്യം 'എന്നതിന്' ഹിഡ ലോക 'തുടങ്ങിയ പദങ്ങൾ പതിവായി ഉപയോഗിക്കുന്നു. അശോകൻ ലിഖിതങ്ങളിൽ, 'ഹിഡ' യും അവളുടെ ഉത്ഭവ രൂപങ്ങളും 70 ലധികം തവണ ഉപയോഗിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അശോകന്റെ ലിഖിതങ്ങൾ ബിസി മൂന്നാം നൂറ്റാണ്ടിലെങ്കിലും 'ഹിന്ദ്' എന്ന പേരിന്റെ പ്രാചീനത നിർണ്ണയിക്കുന്നു. ഷാഹ്പൂർ രണ്ടാമന്റെ (എ.ഡി 310) പെർസെപോളിസ് പഹ്‌ൽവി ലിഖിതങ്ങൾ. അക്കീമെനിഡ്, അശോകൻ, സസാനിയൻ പഹ്‌ൽവി എന്നിവരുടെ രേഖകളിൽ നിന്നുള്ള എപ്പിഗ്രാഫിക് തെളിവുകൾ എ ഡി എട്ടാം നൂറ്റാണ്ടിൽ 'ഹിന്ദു' എന്ന പദം അറബ് ഉപയോഗത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന അനുമാനത്തിൽ ഒരു വ്യവസ്ഥ സ്ഥാപിച്ചു. 'ഹിന്ദു' എന്ന പദത്തിന്റെ പുരാതന ചരിത്രം സാഹിത്യ തെളിവുകൾ കുറഞ്ഞത് ബിസി 8 എങ്കിലും, ചിലപ്പോൾ ബിസി 1000 ലും എടുക്കുന്നു പഹ്‌ൽവി അവെസ്റ്റയിൽ നിന്നുള്ള തെളിവുകൾ അവെസ്തയിലെ സംസ്‌കൃത സപ്ത-സിന്ധുവിനായി ഹപ്‌ത-ഹിന്ദു ഉപയോഗിക്കുന്നു, അവെസ്ത ബിസി 5000-1000 കാലഘട്ടത്തിലാണ്. ഇതിനർത്ഥം 'ഹിന്ദു' എന്ന പദം 'സിന്ധു' എന്നതിന് പഴക്കമുള്ളതാണ് എന്നാണ്. Ig ഗ്വേദത്തിൽ വേദികൾ ഉപയോഗിക്കുന്ന ഒരു ആശയമാണ് സിന്ധു. അങ്ങനെ, ig ഗ്വേദത്തിന്റെ അത്രയും പഴക്കം ചെന്ന 'ഹിന്ദു' ആണ്. അവെസ്താൻ ഗാത 'ശതിർ' 163-ാം വാക്യത്തിൽ വേദ വ്യാസ് ഗുസ്താഷ്പിന്റെ കൊട്ടാരത്തിലേക്കുള്ള സന്ദർശനത്തെക്കുറിച്ച് സംസാരിക്കുകയും വേദ വ്യാസ് സോറസ്ട്രയുടെ സാന്നിധ്യത്തിൽ 'മാൻ മാർഡെ ആം ഹിന്ദ് ജിജാദ്' എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു. (ഞാൻ 'ഹിന്ദിൽ' ജനിച്ച ആളാണ്.) ശ്രീകൃഷ്ണന്റെ (ബിസി 3100) മൂത്ത സമകാലികനായിരുന്നു വേദവ്യാസ്. ഗ്രീക്ക് ഉപയോഗം (ഇന്തോയ്) ഗ്രീക്ക് അക്ഷരമാലയിൽ അഭിലാഷങ്ങളില്ലാത്തതിനാൽ യഥാർത്ഥ 'എച്ച്' ഉപേക്ഷിക്കപ്പെട്ട മൃദുവായ 'ഹിന്ദു' രൂപമാണ് 'ഇന്തോയ്' എന്ന ഗ്രീക്ക് പദം. ഗ്രീക്ക് സാഹിത്യത്തിൽ ഹെകറ്റേയസും (ബിസി ആറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ) ഹെറോഡൊട്ടസും (ബിസി അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ) ഗ്രീക്ക് സാഹിത്യത്തിൽ 'ഇൻഡോയ്' എന്ന പദം ഉപയോഗിച്ചു, ഗ്രീക്കുകാർ ഈ 'ഹിന്ദു' വേരിയന്റ് ബിസി ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഉപയോഗിച്ചുവെന്ന് സൂചിപ്പിക്കുന്നു. എബ്രായ ബൈബിൾ (ഹോഡു) ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എബ്രായ ബൈബിൾ 'ഹോഡു' എന്ന പദം ഉപയോഗിക്കുന്നു, അത് ഒരു 'ഹിന്ദു' യഹൂദ തരം ആണ്. ബിസി 300 ന് മുമ്പുള്ള, എബ്രായ ബൈബിൾ (പഴയ നിയമം) ഇസ്രായേലിൽ സംസാരിക്കുന്ന എബ്രായ ഭാഷയായി കണക്കാക്കപ്പെടുന്നു, ഇന്ന് ഇന്ത്യയ്ക്കും ഹോഡു ഉപയോഗിക്കുന്നു. ചൈനീസ് സാക്ഷ്യം (ഹിയാൻ-ടു) 100 ബിസി 11 ഓടെ ചൈനക്കാർ 'ഹിന്ദു' എന്നതിന് 'ഹിൻ-ടു' എന്ന പദം ഉപയോഗിച്ചു. സായ്-വാങ് (ബിസി 100) പ്രസ്ഥാനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ, സായ്-വാങ് തെക്കോട്ട് പോയി കി-പിൻ കടന്ന് ഹിയാൻ-ടു കടന്ന് ചൈനീസ് വാർഷികങ്ങൾ ശ്രദ്ധിക്കുന്നു . പിൽക്കാല ചൈനീസ് സഞ്ചാരികളായ ഫാ-ഹിയാൻ (എ.ഡി അഞ്ചാം നൂറ്റാണ്ട്), ഹുവാൻ-സാങ് (എ.ഡി ഏഴാം നൂറ്റാണ്ട്) എന്നിവ അല്പം മാറ്റം വരുത്തിയ 'യിന്റു' പദം ഉപയോഗിക്കുന്നുണ്ടെങ്കിലും 'ഹിന്ദു' ബന്ധം ഇപ്പോഴും നിലനിർത്തി. ഇന്നുവരെ, 'യിന്റു' എന്ന പദം ഉപയോഗിക്കുന്നത് തുടരുന്നു. വായിക്കുക: https://www.hindufaqs.com/some-common-gods-that-appears-in-all-major-mythologies/ എല്ലാ പ്രധാന പുരാണങ്ങളിലും പ്രത്യക്ഷപ്പെടുന്ന ചില സാധാരണ ദൈവങ്ങൾ പ്രീ-ഇസ്ലാമിക് അറബി സാഹിത്യം ഇസ്താംബൂളിലെ മക്താബ്-ഇ-സുൽത്താനിയ ടർക്കിഷ് ലൈബ്രറിയിൽ നിന്നുള്ള പുരാതന അറബി കവിതകളുടെ ഒരു സമാഹാരമാണ് സൈർ-ഉൽ-ഒകുൽ. മുഹമ്മദ് നബിയുടെ അങ്കിൾ ഒമർ-ബിൻ-ഇ-ഹാഷാമിന്റെ ഒരു കവിത ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശംസയിൽ മഹാദേവ് (ശിവൻ) ആണ് കവിത, ഇന്ത്യയ്ക്ക് 'ഹിന്ദും' ഇന്ത്യക്കാർക്ക് 'ഹിന്ദുവും' ഉപയോഗിക്കുന്നു. ഉദ്ധരിച്ച ചില വാക്യങ്ങൾ ഇതാ: വാ അബലോഹ അജാബു ആർമിമാൻ മഹാദേവോ മനോജയിൽ ഇലാമുദ്ദീൻ മിൻഹും വാ സായത്തരു സമർപ്പണത്തോടെ ഒരാൾ മഹാദേവിനെ ആരാധിക്കുകയാണെങ്കിൽ, ആത്യന്തിക വീണ്ടെടുപ്പ് ലഭിക്കും. കാമിൽ ഹിന്ദ ഇ യ au മാൻ, വാ യാകുളം നാ ലതബഹാൻ ഫോയാനക് തവാജരു, വാ സഹാബി കേ യാം ഫെമ. (ഓ, കർത്താവേ, ആത്മീയ ആനന്ദം കൈവരിക്കാൻ കഴിയുന്ന ഹിന്ദിൽ ഒരു ദിവസത്തെ താമസം എനിക്ക് നൽകൂ.) മസായാരെ അഖലകൻ ഹസനൻ കുല്ലാഹും, സുമ്മ ഗാബുൾ ഹിന്ദു നജുമാം അജ. (എന്നാൽ ഒരു തീർത്ഥാടനം എല്ലാവർക്കും അർഹമാണ്, മഹാനായ ഹിന്ദു വിശുദ്ധരുടെ കൂട്ടായ്മ.) ലാബി-ബിൻ-ഇ അക്താബ് ബിൻ-ഇ ടർഫയുടെ മറ്റൊരു കവിതയ്ക്ക് സമാനമായ ഒരു സമാഹാരമുണ്ട്, ഇത് മുഹമ്മദിന് 2300 വർഷങ്ങൾക്ക് മുമ്പുള്ളതാണ്, അതായത് ബിസി 1700 ബിസി ഇന്ത്യയ്ക്ക് 'ഹിന്ദ്', ഇന്ത്യക്കാർക്ക് 'ഹിന്ദു' എന്നിവയും ഈ കവിതയിൽ ഉപയോഗിക്കുന്നു. സമ, യജൂർ, ig ഗ്, അഥർ എന്നീ നാല് വേദങ്ങളും കവിതയിൽ പരാമർശിക്കപ്പെടുന്നു. ഈ കവിത ന്യൂഡൽഹിയിലെ ലക്ഷ്മി നാരായൺ മന്ദിറിലെ കോളങ്ങളിൽ ഉദ്ധരിക്കുന്നു, ഇത് സാധാരണയായി ബിർള മന്ദിർ (ക്ഷേത്രം) എന്നറിയപ്പെടുന്നു. ചില വാക്യങ്ങൾ ഇപ്രകാരമാണ്: ഹിന്ദ ഇ, വാ അരഡകല്ല മന്യൊനൈഫൈൽ ജിക്കരാത്തൂൺ, ആയ മുവേർക്കൽ അരാജ് യുഷയ്യ നോഹ മിനാർ. (ഹിന്ദുവിന്റെ ദിവ്യരാജ്യമേ, നീ ഭാഗ്യവാൻ, നീ ദിവ്യജ്ഞാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദേശമാണ്.) വഹാലത്ജലി യത്തുൻ ഐനാന സഹാബി അഖതുൻ ജിക്ര, ഹിന്ദത്തുൻ മിനൽ വഹാജയഹി യോനജലൂർ റസു. (ആ ആഘോഷ പരിജ്ഞാനം ഹിന്ദു വിശുദ്ധരുടെ വാക്കുകളുടെ നാലിരട്ടി സമൃദ്ധിയിൽ അത്തരം മിഴിവോടെ തിളങ്ങുന്നു.) യാകുലൂനല്ലാഹ അഹ്‌ലാൽ അറഫ് അലമീൻ കുല്ലാഹും, വേദ ബുക്കുൻ മാലം യോനജയ്ലാത്തൻ ഫത്താബെ-യു ജിക്കരാത്തുൽ. (ദൈവം എല്ലാവരോടും കൽപിക്കുന്നു, ദിവ്യബോധത്തോടെ ഭക്തിയോടെ വേദം കാണിച്ച ദിശ പിന്തുടരുന്നു.) വഹോവ അലാമസ് സമ വാൽ യജുർ മിനല്ലഹായ് താനജീലൻ, യോബസാരിയോണ ജാറ്റുൻ, ഫാ ഇ നോമാ യാ അഖിഗോ മുട്ടിബയൻ. (മനുഷ്യനായ സമയും യജൂറും സഹോദരന്മാരേ, നിങ്ങളെ രക്ഷയിലേക്ക് നയിക്കുന്ന പാത പിന്തുടർന്ന് ജ്ഞാനം കൊണ്ട് നിറഞ്ഞിരിക്കുന്നു.) രണ്ട് റിഗുകളും അഥർ (വാ) യും സാഹോദര്യത്തെ പഠിപ്പിക്കുന്നു, അവരുടെ മോഹത്തിന് അഭയം നൽകുന്നു, ഇരുട്ട് പരത്തുന്നു. വാ ഇസ നെയ്ൻ ഹുമ റിഗ് അഥർ നസാഹിൻ കാ ഖുവാത്തൂൺ, വാ അസനത്ത് അല-ഉദാൻ വബോവ മാഷ ഇ രതൂൺ. നിരാകരണം: മുകളിലുള്ള വിവരങ്ങൾ വിവിധ സൈറ്റുകളിൽ നിന്നും ചർച്ചാ ഫോറങ്ങളിൽ നിന്നും ശേഖരിക്കുന്നു. മുകളിലുള്ള ഏതെങ്കിലും പോയിന്റുകളെ പിന്തുണയ്‌ക്കുന്ന ദൃ solid മായ തെളിവുകളൊന്നുമില്ല. കൂടുതല് വായിക്കുക. 5 വായിച്ച മിനിറ്റ് May 13, 2021 4 മിനിറ്റ് വായിച്ചു ഹിന്ദു കലണ്ടറിലെ ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നായ അക്ഷയ ത്രിതിയയുടെ പ്രാധാന്യം അക്ഷയ തൃതീയ ഹിന്ദുവും ജൈനന്മാരും എല്ലാ വസന്തകാലത്തും അക്തി അല്ലെങ്കിൽ അഖാ തേജ് എന്നറിയപ്പെടുന്ന അക്ഷയ തൃതീയ ആഘോഷിക്കുന്നു. വൈശാഖ മാസത്തിലെ ബ്രൈറ്റ് ഹാഫിന്റെ (ശുക്ല പക്ഷ) മൂന്നാമത്തെ തിതി (ചാന്ദ്ര ദിനം) ഈ ദിവസം വരുന്നു. ഇന്ത്യയിലെയും നേപ്പാളിലെയും ഹിന്ദുക്കളും ജൈനരും ഇതിനെ “അനന്തമായ അഭിവൃദ്ധിയുടെ മൂന്നാം ദിവസമായി” ആഘോഷിക്കുന്നു, ഇത് ഒരു ശുഭ നിമിഷമായി കണക്കാക്കപ്പെടുന്നു. “അക്ഷയ്” എന്നാൽ സംസ്‌കൃതത്തിൽ “അഭിവൃദ്ധി, പ്രത്യാശ, സന്തോഷം, നേട്ടം” എന്ന അർത്ഥത്തിൽ “ഒരിക്കലും അവസാനിക്കാത്തത്” എന്നാണ് അർത്ഥമാക്കുന്നത്, ത്രിതിയ എന്നാൽ സംസ്‌കൃതത്തിൽ “ചന്ദ്രന്റെ മൂന്നാം ഘട്ടം” എന്നാണ്. ഹിന്ദു കലണ്ടറിന്റെ വസന്ത മാസമായ വൈശാഖയുടെ “മൂന്നാം ചാന്ദ്രദിന” ത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഉത്സവ തീയതി ഓരോ വർഷവും മാറുകയും ഗ്രിഗോറിയൻ കലണ്ടറിൽ ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ വരുന്ന ലൂണിസോളാർ ഹിന്ദു കലണ്ടർ നിർണ്ണയിക്കുകയും ചെയ്യുന്നു. ജൈന പാരമ്പര്യം ജൈനമതത്തിലെ കപ്പ് കൈകളിലേക്ക് ഒഴിച്ച കരിമ്പിൻ ജ്യൂസ് കുടിച്ച് ആദ്യത്തെ തീർത്ഥങ്കരന്റെ (റിഷഭദേവ് പ്രഭുവിന്റെ) ഒരു വർഷത്തെ സന്ന്യാസത്തെ ഇത് സ്മരിക്കുന്നു. ചില ജൈനമതക്കാർ ഉത്സവത്തിന് നൽകിയ പേരാണ് വർഷി തപ. ജയിലുകൾ ഉപവാസവും സന്ന്യാസവും ചെലുത്തുന്നു, പ്രത്യേകിച്ചും പലിതാന (ഗുജറാത്ത്) പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ. ഈ ദിവസം, വർഷത്തിൽ ഒന്നിടവിട്ട ഉപവാസമായ വർഷി-ടാപ്പ് പരിശീലിക്കുന്ന ആളുകൾ പരാന ചെയ്തുകൊണ്ടോ കരിമ്പിൻ ജ്യൂസ് കുടിച്ചോ തപസ്യ പൂർത്തിയാക്കുന്നു. ഹിന്ദു പാരമ്പര്യത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും, ഹിന്ദുക്കളും ജൈനരും പുതിയ പദ്ധതികൾ, വിവാഹങ്ങൾ, സ്വർണം അല്ലെങ്കിൽ മറ്റ് ഭൂമി പോലുള്ള വലിയ നിക്ഷേപങ്ങൾ, ഏതെങ്കിലും പുതിയ തുടക്കങ്ങൾ എന്നിവയ്ക്ക് ശുഭദിനമായി കണക്കാക്കുന്നു. അന്തരിച്ച പ്രിയപ്പെട്ടവരെ ഓർമ്മിക്കാനുള്ള ഒരു ദിവസം കൂടിയാണിത്. വിവാഹിതരോ അവിവാഹിതരോ ആയ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിലെ പുരുഷന്മാരുടെ ക്ഷേമത്തിനായി അല്ലെങ്കിൽ ഭാവിയിൽ ഒരു അഫിലിയേറ്റ് ലഭിക്കാനിടയുള്ള പുരുഷനുവേണ്ടി പ്രാർത്ഥിക്കുന്ന സ്ത്രീകൾക്ക് ദിവസം പ്രധാനമാണ്. അവർ മുളയ്ക്കുന്ന ഗ്രാമം (മുളകൾ), പുതിയ പഴങ്ങൾ, ഇന്ത്യൻ മധുരപലഹാരങ്ങൾ എന്നിവ പ്രാർത്ഥനയ്ക്ക് ശേഷം വിതരണം ചെയ്യുന്നു. അക്ഷയ തൃതീയ തിങ്കളാഴ്ച (രോഹിണി) സംഭവിക്കുമ്പോൾ, അത് കൂടുതൽ ശുഭകരമാണെന്ന് കരുതപ്പെടുന്നു. മറ്റൊരു ഉത്സവ പാരമ്പര്യം ഈ ദിവസം ഉപവാസം, ദാനം, മറ്റുള്ളവരെ പിന്തുണയ്ക്കുക എന്നിവയാണ്. ദുർവാസ മുനി സന്ദർശന വേളയിൽ ശ്രീകൃഷ്ണൻ അക്ഷയ പത്രയെ ദ്രൗപതിയിലേക്ക് അവതരിപ്പിച്ചത് വളരെ പ്രധാനമാണ്, ഇത് ഉത്സവത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. നാട്ടുരാജാക്കന്മാരായ പാണ്ഡവർ ഭക്ഷണത്തിന്റെ അഭാവം മൂലം വിശന്നിരുന്നു, കാടുകളിൽ പ്രവാസത്തിനിടയിൽ നിരവധി വിശുദ്ധ അതിഥികൾക്ക് ആതിഥ്യമരുളാനുള്ള ആതിഥ്യമര്യാദ കാരണം ഭാര്യ ദ്രൗപതി ദു was ഖിതനായി. ഏറ്റവും പ്രായം കൂടിയ യുധിഷ്ഠിര സൂര്യനോട് തപസ്സുചെയ്തു, ദ്രൗപതി കഴിക്കുന്നതുവരെ നിറഞ്ഞുനിൽക്കുന്ന ഈ പാത്രം അദ്ദേഹത്തിന് നൽകി. ദുർവാസ മുനിയുടെ സന്ദർശന വേളയിൽ അഞ്ച് പാണ്ഡവരുടെ ഭാര്യ ദ്രൗപദിക്കായി ശ്രീകൃഷ്ണൻ ഈ പാത്രം അജയ്യനാക്കി, അതിനാൽ അക്ഷര പത്രം എന്നറിയപ്പെടുന്ന മാന്ത്രിക പാത്രത്തിൽ അവർ തിരഞ്ഞെടുക്കുന്ന ഭക്ഷണം എല്ലായ്പ്പോഴും നിറയും, ആവശ്യമെങ്കിൽ പ്രപഞ്ചത്തെ മുഴുവൻ തൃപ്തിപ്പെടുത്താൻ പോലും. ഹിന്ദുമതത്തിൽ, വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമിന്റെ ജന്മദിനമായി അക്ഷയ തൃതീയ ആഘോഷിക്കപ്പെടുന്നു, അദ്ദേഹത്തെ വൈഷ്ണവ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നു. പരശുരാമന്റെ ബഹുമാനാർത്ഥം ആഘോഷിക്കുന്നവർ ഉത്സവത്തെ പരശുരാം ജയന്തി എന്ന് വിളിക്കാറുണ്ട്. മറ്റുചിലർ തങ്ങളുടെ ആരാധനയെ വിഷ്ണുവിന്റെ അവതാരമായ വാസുദേവന് സമർപ്പിക്കുന്നു. അക്ഷയ തൃതീയത്തിൽ, വേദവ്യാസ, ഐതിഹ്യമനുസരിച്ച്, മഹാഭാരതത്തെ ഗണപതിക്ക് പാരായണം ചെയ്യാൻ തുടങ്ങി. ഈ ദിവസം, മറ്റൊരു ഐതിഹ്യമനുസരിച്ച്, ഗംഗാ നദി ഭൂമിയിലേക്ക് ഇറങ്ങി. ഹിമാലയൻ ശൈത്യകാലത്ത് അടച്ചതിനുശേഷം, ഛോട്ട ചാർ ധാം തീർത്ഥാടന വേളയിൽ അക്ഷയ തൃതീയയുടെ ശുഭദിനത്തിൽ യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ വീണ്ടും തുറക്കുന്നു. അക്ഷയ് ത്രിതിയയിലെ അഭിജിത് മുഹുറത്ത് ക്ഷേത്രങ്ങൾ തുറക്കുന്നു. സുഡാമ ഈ ദിവസം ദ്വാരകയിലെ തന്റെ ബാല്യകാല സുഹൃത്തായ ശ്രീകൃഷ്ണനെ സന്ദർശിക്കുകയും പരിധിയില്ലാത്ത പണം സമ്പാദിക്കുകയും ചെയ്തു. ഈ ശുഭദിനത്തിൽ കുബേര തന്റെ സമ്പത്തും 'സമ്പത്തിന്റെ പ്രഭു' എന്ന പദവിയും നേടിയിട്ടുണ്ട്. ഒഡീഷയിൽ, വരാനിരിക്കുന്ന ഖാരിഫ് സീസണിലെ നെല്ല് വിതയ്ക്കുന്നതിന്റെ തുടക്കമായി അക്ഷയ തൃതീയ അടയാളപ്പെടുത്തുന്നു. വിജയകരമായ വിളവെടുപ്പിനുള്ള അനുഗ്രഹം നേടുന്നതിനായി കർഷകർ മാതൃഭൂമി, കാളകൾ, മറ്റ് പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, വിത്തുകൾ എന്നിവയുടെ ആചാരപരമായ ആരാധന നടത്തി ദിവസം ആരംഭിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഖാരിഫ് വിളയുടെ പ്രതീകാത്മക തുടക്കമായി നെല്ല് വിതയ്ക്കുന്നത് പാടങ്ങൾ ഉഴുതുമറിച്ച ശേഷമാണ്. ഈ ആചാരം അഖി മുത്തി അനുകുല (അഖി - അക്ഷയ ത്രിതിയ; മുത്തി - നെല്ലിന്റെ മുഷ്ടി; അനുകുല - ആരംഭം അല്ലെങ്കിൽ ഉദ്ഘാടനം) എന്നറിയപ്പെടുന്നു, ഇത് സംസ്ഥാനത്തുടനീളം വ്യാപകമായി ആചരിക്കുന്നു. സമീപ വർഷങ്ങളിൽ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും സംഘടിപ്പിച്ച ആചാരപരമായ അഖി മുത്തി അനുക്കുല പരിപാടികൾ കാരണം, പരിപാടി വളരെയധികം ശ്രദ്ധ നേടി. ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ആഘോഷങ്ങൾക്ക് രഥങ്ങളുടെ നിർമ്മാണം പുരിയിൽ ഈ ദിവസം ആരംഭിക്കും. ഹിന്ദു ത്രിത്വത്തിന്റെ സംരക്ഷകനായ ഗോഡ് വിഷ്ണു അക്ഷയ തൃതീയ ദിനത്തിന്റെ ചുമതല വഹിക്കുന്നു. ഹിന്ദു പുരാണ പ്രകാരം അക്ഷയ തൃതീയ ദിനത്തിലാണ് ത്രേതയുഗം ആരംഭിച്ചത്. സാധാരണയായി, വിഷ്ണുവിന്റെ ആറാമത്തെ അവതാരത്തിന്റെ ജന്മദിനാഘോഷമായ അക്ഷയ തൃതീയയും പരശുരാം ജയന്തിയും ഒരേ ദിവസം തന്നെ വീഴുന്നു, എന്നാൽ ത്രിതിയ തിതിയുടെ ആരംഭ സമയത്തെ ആശ്രയിച്ച്, പർഷുരം ജയന്തി അക്ഷയ ത്രിത്യയ്ക്ക് ഒരു ദിവസം മുമ്പ് വീഴും. എല്ലാ ദ്രോഹ ഫലങ്ങളിൽ നിന്നും വിമുക്തമായതിനാൽ അക്ഷയ തൃതീയയെ വേദ ജ്യോതിഷികൾ ഒരു ശുഭദിനമായി കണക്കാക്കുന്നു. ഹിന്ദു ജ്യോതിഷം അനുസരിച്ച്, യുഗാദി, അക്ഷയ തൃതീയ, വിജയ് ദശാമി എന്നിവയുടെ മൂന്ന് ചാന്ദ്ര ദിനങ്ങൾ എല്ലാ ശുഭപ്രവൃത്തികളും ഇല്ലാത്തതിനാൽ ഏതെങ്കിലും ശുഭപ്രവൃത്തികൾ ആരംഭിക്കാനോ പൂർത്തിയാക്കാനോ ഒരു മുഹൂർത്തയും ആവശ്യമില്ല. ഉത്സവ ദിനത്തിൽ ആളുകൾ എന്തുചെയ്യുന്നു ഈ ഉത്സവം അനന്തമായ അഭിവൃദ്ധിയുടെ ഉത്സവമായി ആഘോഷിക്കപ്പെടുന്നതിനാൽ ആളുകൾ കാറുകൾ വാങ്ങുന്നതിനോ ഉയർന്ന നിലവാരമുള്ള ഗാർഹിക ഇലക്‌ട്രോണിക്‌സ് വാങ്ങുന്നതിനോ ദിവസം നീക്കിവയ്ക്കുന്നു. തിരുവെഴുത്തുകളനുസരിച്ച്, മഹാവിഷ്ണുവിനോ ഗണപതിയോ വീട്ടുദേവനോ സമർപ്പിച്ച പ്രാർത്ഥനകൾ 'ശാശ്വതമായ' ഭാഗ്യം നൽകുന്നു. അക്ഷയ തൃതീയയിൽ ആളുകൾ പിത്ര ടാർപാൻ നടത്തുന്നു, അല്ലെങ്കിൽ അവരുടെ പൂർവ്വികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. അവർ ആരാധിക്കുന്ന ദൈവം മൂല്യനിർണ്ണയവും അനന്തമായ അഭിവൃദ്ധിയും സന്തോഷവും നൽകുമെന്നായിരുന്നു വിശ്വാസം. ഉത്സവത്തിന്റെ പ്രാധാന്യം എന്താണ് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാം ഈ ദിവസം ജനിച്ചുവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നതിനാൽ ഈ ഉത്സവം പ്രാധാന്യമർഹിക്കുന്നു. ഈ വിശ്വാസം കാരണം, ആളുകൾ വിലയേറിയതും ഗാർഹികവുമായ ഇലക്ട്രോണിക്സ്, സ്വർണം, ധാരാളം മധുരപലഹാരങ്ങൾ എന്നിവ വാങ്ങുന്നത് അതുകൊണ്ടാണ്.
കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ ഇന്നോവ സെനിക്സ് എന്ന പേരിലുള്ള പുതുതലമുറ ഇന്നോവയെ ടൊയോട്ട പുറത്തിറക്കി. ഇന്തോനേഷ്യൻ വിപണിയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. നവംബര്‍ 25ന് ഹൈക്രോസ് എന്ന പേരിൽ ഇന്ത്യയിൻ വിപണിയിലും പുതിയ എംപിവിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ ശക്തമായ ഹൈബ്രിഡ് ഉൾപ്പെടെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശക്തമായ ഹൈബ്രിഡ് പവർട്രെയിനുമായി ഘടിപ്പിച്ചിരിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിൽ. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഇന്നോവ മോഡലുകളേക്കാൾ വലുതാണ് ഇന്നോവ ഹൈക്രോസ്. നവംബർ 25 ന് ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഔദ്യോഗികമായി അവതരിപ്പിക്കുമ്പോൾ ഇത് വാഗ്‍ദാനം ചെയ്യുന്നതിനെക്കുറിച്ചെല്ലാം അറിയാം. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ അവതരിപ്പിച്ച ഇന്നോവ സെനിക്‌സ് മോഡലിന് 4,755 എംഎം നീളവും 1,850 എംഎം വീതിയും 1,795 എംഎം ഉയരവുമുണ്ട്. 2,850 എംഎം വീൽബേസുമുണ്ട്. ഇന്നോവ ഹൈക്രോസ് 185 എംഎം ഗ്രൗണ്ട് ക്ലിയറൻസ് നൽകും. മുൻ തലമുറ മോഡലുകളിൽ ഉപയോഗിച്ചിരുന്ന ലാഡർ ഫ്രെയിം ഷാസിക്ക് പകരം ടൊയോട്ടയിൽ നിന്നുള്ള പുതിയ മോണോകോക്ക് ഷാസിയെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസ് . ഇത് റൈഡ് നിലവാരം, കൈകാര്യം ചെയ്യൽ, ബോഡി റോൾ എന്നിവ മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്നോവ സെനിക്സിൽ ഉപയോഗിച്ചിരിക്കുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യ തന്നെയാണ് ഏറ്റവും പുതിയ ടൊയോട്ട പ്രിയസിനും ഉപയോഗിച്ചിരിക്കുന്നത്. ഇന്നോവ സെനിക്‌സ് ഹൈബ്രിഡ് ഇവി 152 പിഎസ് പവറും 188 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 4-സിലിണ്ടർ ഡ്യുവൽ VVT-i എഞ്ചിൻ 113 PS പവറും 206 Nm ടോർക്കും ഉള്ള ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു, അതിന്റെ ഫലമായി 186 PS ന്റെ സംയുക്ത ശക്തി ലഭിക്കും. പെട്രോൾ, ഹൈബ്രിഡ് എഞ്ചിനുകളിൽ സിവിടി ട്രാൻസ്മിഷൻ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഇക്കോ, നോർമൽ, പവർ, ഇവി എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് ഹൈബ്രിഡ് മോഡൽ വാഗ്ദാനം ചെയ്യുന്നത്. ഡിസൈനിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍, പുതിയ ഇന്നോവ എം‌പി‌വിക്ക് കൂടുതൽ എസ്‌യുവി സ്റ്റൈല്‍ ഉണ്ട്. ഒറ്റനോട്ടത്തിൽ, ഇത് എംജി ഹെക്ടർ എസ്‌യുവിയുടെ രൂപവുമായി സാമ്യമുള്ളതായി തോന്നാം. ക്രോം ഇടപെടൽ കുറവുള്ള ഗ്രിൽ ഇപ്പോൾ വലുതും ബോൾഡുമാണ്. ഗ്രില്ലിന് വശങ്ങളിലായി എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎൽ ബാറുകളും ഉണ്ട്. ഇരുവശത്തും വലിയ എയർ വെന്റുകളുള്ള ഫ്രണ്ട് ബമ്പറും മസ്‍കുലർ ആണ്. പുതിയ ഇന്നോവ ഹൈക്രോസിന്റെ പ്രൊഫൈലാണ് എക്സ്റ്റീരിയറിലെ ഏറ്റവും വലിയ മാറ്റം. എം‌പി‌വി സി പില്ലറിൽ ചരിഞ്ഞ റൂഫ്‌ലൈൻ ഇഫക്റ്റോടെയാണ് വരുന്നത്. അത് അതിന്റെ എസ്‌യുവി-ഇഷ് ലുക്ക് വർദ്ധിപ്പിക്കുന്നു. ഇരുവശത്തുമുള്ള വലിയ വീൽ ആർച്ചുകൾ ഇതിന് കൂടുതൽ പ്രാധാന്യം നൽകുന്നു. 18 ഇഞ്ച് ചക്രങ്ങളിലാണ് എംപിവി സഞ്ചരിക്കുന്നത്. പിൻഭാഗത്ത്, പുതിയ ഇന്നോവ ഹൈക്രോസിന് LED ടെയിൽ ലൈറ്റ് യൂണിറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോവ ഹൈക്രോസിന്റെ ക്യാബിനിൽ സ്‌മാർട്ട്‌ഫോണിനെയോ ടാബ്‌ലെറ്റുകളെയോ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടാകും. പിന്നിലെ യാത്രക്കാർക്ക് വ്യക്തിഗത ഡിജിറ്റൽ സ്ക്രീനുകളും ലഭിക്കും. വെർട്ടിക്കൽ സെന്റർ കൺസോളിൽ കാലാവസ്ഥാ നിയന്ത്രണം, ഗിയർ സജ്ജീകരണം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയും ഉണ്ട്. ഇന്‍റീരിയറിന് ഡാഷ്‌ബോർഡിൽ ക്രോം ആക്‌സന്റുകളും പുതിയ അപ്‌ഹോൾസ്റ്ററിയും ഉള്ള ഡ്യുവൽ-ടോൺ തീം ഉണ്ടായിരിക്കും, ഇത് അതിന്റെ പ്രീമിയം ആകർഷണം വർദ്ധിപ്പിക്കുന്നു. എം‌പി‌വിക്ക് ആദ്യമായി പനോരമിക് സൺ‌റൂഫും ഇത് വാഗ്ദാനം ചെയ്യുന്നു.
‘ഏക് പൈസാ ദേ ദോ ബാബു ‘ 1955 ൽ പുറത്തിറങ്ങിയ “വചൻ” എന്ന ചിത്രത്തിലെ ഈ ഗാനം ഭാരത ത്തിലുടനീളം ഒരു തേങ്ങലായി മാറി. അലഞ്ഞു തിരിഞ്ഞ്‌ നടന്നിരുന്ന യാചകർ ഈ ഗാനം അവരുടെ ആത്മ നൊമ്പരമായി ഏറ്റെടുത്ത് തെരുവീഥികളിൽ വയറ്റത്തടിച്ച് പാടി. മുഹമ്മദ് റഫി ആദ്യമായി രവി ശങ്കർ ശർമ്മക്ക്( രവി ) വേണ്ടി പാടിയ പാട്ടാണിത്. റഫിയുടെ ഓരോ ഗാനങ്ങളും കാലത്താടൊപ്പം ചേർത്തുവെക്കപ്പെട്ടതാണ്. സംഗീതത്തിൽ അടിസ്ഥാന പഠനം പോലുമില്ലാഞ്ഞിട്ടും ഇന്ത്യ കണ്ട പത്ത് പ്രധാന സംഗീതജ്ഞരിൽ ഒരാളായി മാറിയ രവിയിൽ സംഗീതാഭിരുചി നാമ്പിട്ടത് സ്വന്തം പിതാവിന്റെ ഭജൻ ആലാപനത്തിൽ നിന്നാണ്. കുട്ടി ക്കാലം മുതൽ തന്നെ അച്ഛനോടൊപ്പം ഭജൻ പാടി ശീലിച്ച രവി ഒരു പാട്ടുകാരനാവാൻ മോഹിച്ച് മുംബെയിൽ എത്തിയതായിരുന്നു. ആദ്യകാലത്ത് പട്ടിണികിടന്നും, തെരുവോരങ്ങളിലും, റെയിൽവേ പ്ളാറ്റ് ഫോമിലും അന്തിയുറങ്ങിയുമാണ് ജീവിതം കഴിച്ച് കൂട്ടിയത്. 1952 ൽ ഹേമന്ദ് കുമാറിനെ കണ്ടുമുട്ടിയത് സംഗീതത്തിലെ വഴിത്തിരിവായി മാറി. കുട്ടിക്കാലത്ത് കണ്ടും കേട്ടും പഠിച്ച ഹാർമോണിയം വായനയാണ് കൈമുതലായി ആകെയുള്ളത്. ഹേമന്ദ് കുമാറിന്റെ അസിസ്റ്റന്റായി നിൽക്കാൻ ഇത് സഹായകമായി. ഹേമന്ദ് കുമാറിനോടൊപ്പമുണ്ടായിരുന്ന മൂന്ന് വർഷക്കാലങ്ങളിൽ ഒട്ടേറെ സംഗീത ഉപകരണങ്ങൾ സ്വായത്തമാക്കുകയും 1955 ൽ സ്വതന്ത്രമായി സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. റഫിയുടെ കടുത്ത ആരാധകനായിരുന്നു രവി. ആദ്യഗാനം റഫിയിലൂടെ തുടങ്ങണമെന്ന് ആഗ്രഹിച്ചെങ്കിലും തികച്ചും അപ്രസക്തമായ യാചകകഥാ പാത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനമായതിനാൽ റഫിയെ സമീപിക്കാൻ ഭയം തോന്നിയിരുന്നു. എന്നാൽ മുഹമ്മദ് റഫി മടികൂടാതെ സമ്മതിക്കുക യായിരുന്നു. ഒരു പക്ഷേ രവിയുടെ ജീവിത തിക്താനുഭവങ്ങളായിരിക്കാം ഈ ഗാനത്തിന് ആത്മാംശം പകർന്ന് ഈണമിട്ടത്. അതിനെ ശബ്ദം കൊണ്ട് ജീവസ്സുറ്റതാക്കിയത് റഫിയും. ഈ കൂട്ടുകെട്ടുകളുടെ ഒന്നര പതിറ്റാണ്ട് കാല സംഗീതസപര്യക്കിടയിൽ 79 ചിത്രങ്ങളിലൂടെ മനോഹരങ്ങളായ 235 ഗാനങ്ങൾ സംഗീതലോകത്തിന് ലഭിച്ചു. 1970 മുതൽ 1982 വരെയുള്ള കാല ങ്ങളിൽ രവി സംഗീത വനവാസ ത്തിലായിരുന്നു. സിനിമാ രംഗത്ത് നിന്നും പൂർണ്ണ മായും വിട്ടു നിൽക്കുകയുണ്ടായി. ഒരു പക്ഷേ റഫി ജീവിച്ചിരുന്ന എൺപതു കൾവരെ രവിയും സജീവ മായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ റഫിയുടെ ശബ്ദം ഉപയോഗിച്ച സംഗീതജ്ഞൻ രവിയായിരുന്നേനെ . അത്രയും ഗാഢമായ ബന്ധമായിരുന്നു ഇവർ തമ്മിൽ. രവിയുടെ മാസ്റ്റർപീസ് ഗാനങ്ങളെല്ലാം തന്നെ റഫിയുടേതാണ്. അതിന് ശേഷം മഹേന്ദ്ര കപൂറിന്റേതും. ഓരോ ഈണവും ചിട്ടപ്പെടുത്തിയതും റഫിയെ മനസ്സിൽ കണ്ടുകൊണ്ടായി രുന്നുവെന്ന് രവി ഒരിക്കൽ പറഞ്ഞു. ഏത് ഭാവത്തിലും ,താളത്തിലും ഉള്ള ഗാനമായാലും റഫി സാഹിബിന് അത് വഴങ്ങു മെന്നതിനാൽ മറ്റൊരാൾ മനസ്സിൽ വരുമായിരുന്നില്ല. ബി.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിലെ ഒട്ടുമിക്ക ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയത് രവിയാണ്. മുഹമ്മദ് റാഫി ബി.ആർ ചോപ്ര ഇന്ത്യൻ സിനിമയിലെ ഒരു കാലത്തെ മുടിചൂടാമന്നനായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞാ വൃത്തങ്ങൾക്ക് ചുറ്റുമായിരുന്നു ഫിലിം ഇൻഡസ്ട്രി ചലിച്ചിരുന്നതെന്ന് പറയപ്പെടുന്നു. രവിയും ബി.ആർ പ്രൊഡക്ഷൻസുമായി ദീർഘകാല കരാറനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്. പല ഗാനങ്ങളും റഫി സാഹിബിന് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ബി.ആറും റഫി സാഹിബുമായുള്ള ചില തെറ്റിദ്ധാര ണകൾ മൂലം നടക്കാതെ വന്നു. 1962 ൽ പുറത്തിറങ്ങിയ “ധർമ്മപുത്ര”എന്ന ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ’ യേ മസ്ജിദ് ഹെ യെ ബുദ്ധ് ഖാന ‘ എന്ന ഖവ്വാലി പാടാനായി ബി.ആർ. ചോപ്ര നിർദ്ദേശിച്ചത് റഫിയേയും, മഹേന്ദ്ര കപൂറിനേയുമായിരുന്നു. റഫി സാഹിബിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം വിസമ്മതിക്കുകയുണ്ടായി. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് രണ്ട് പേരുടെയും ശബ്ദസാമ്യത പാട്ടിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതി നാലാണ്. റഫിയുടെ ദീർഘദൃഷ്ടിയോടുകൂടിയുള്ള ഈ നിർദ്ദേശം രവിക്ക് ബോധ്യമായെങ്കിലും ബി.ആറി ൽ തെറ്റിദ്ധാരണ ഉളവാക്കി. ഇതിന് മുമ്പും ബി.ആറി ന് റഫിയോട് കടുത്ത നീരസമുണ്ടായിട്ടുണ്ട്. റഫി പിന്നണി ഗാനരംഗത്ത് സജീവമാവുന്നതിന് മുമ്പ് ദീർഘകാല കരാർ അടിസ്ഥാനത്തിൽ ബി.ആർ. ഫിലിംസിന്റെ ബാനറിൽ മാത്രം പാടാനായി റഫിയെ സമീപിച്ചിരുന്നു. എന്നാൽ റഫി സ്നേഹപൂർവ്വം ഇത് നിരസിച്ചു. താൻ ഫിലിം ഇൻഡസ്ട്രി യുടെ ചെറിയൊരു ഭാഗമാണെന്നും ബി.ആർ. ഫിലിംസിനെന്നപോലെ ആർ വിളിച്ചാലും അവർക്ക് വേണ്ടിയും പാടേണ്ടി വരുംഎന്നുണ്ടായിരുന്നു മറുപടി. ഇത്‌ അദ്ദേഹത്തിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും റഫിക്ക് പകരം മറ്റൊരു റഫിയെ സംഗീത ലോകത്ത് പ്രതിഷ്ഠിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തുവത്രെ. എന്നാൽ റഫിയിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായിരുന്നില്ല. ഈ സമയത്ത് സംഗീതലോകത്ത് കടന്നുവന്ന ഗായകനാണ് മഹേന്ദ്ര കപൂർ . മാത്രമല്ല, അദ്ദേഹം റഫിയുടെ കടുത്ത ആരാധകനും അദ്ദേഹത്തെ ഗുരുതുല്യനായി കാണുന്ന വ്യക്തിയുമാണ്. ഈ ഒരു ശീതയുദ്ധം അവസാനിപ്പിക്കാൻ ഭഗീരഥ പ്രയത്നം നട ത്തിയ വ്യക്തിയാണ് രവി. താൻ ഇരുകൂട്ടർക്കുമിടയിൽ വലിയ സമ്മർദ്ദം അനുഭവിച്ചു എന്നു അദ്ദേഹം പറയാറുണ്ടായിരുന്നു. അതിന് ശേഷം 1963 ൽ ബി.ആർ ബാനറിൽ പുറത്തി റങ്ങിയ ‘ഹം റാസ്’ എന്ന ചിത്രത്തിലെ ‘തും മഗർ സാഥ് ജീനേ ക വാദാ കരോ ‘ മറ്റൊരു ഗാനമായ നീലേ ഗഗന് കെ തലേ എന്നീ ഗാനങ്ങൾ റഫിക്ക് വേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. എന്നാൽ ബി. ആർ . അവ മഹേന്ദ്ര കപൂറിനെ കൊണ്ട് പാടിപ്പിക്കുവാനാണ് നിർദ്ദേശിച്ചത്. അത് മഹേന്ദ്ര കപൂറിനെ സംബന്ധിച്ചിടത്തോളം സംഗീതരംഗത്ത് വഴിത്തിരിവായി മാറുകയും ആ വർഷത്തെ മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. 1965 ൽ ബി. ആർ. ഫിലിംസിന്റെ ബാനറിൽ പുറത്തി റങ്ങിയ “വക്ത്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് രവി ചിട്ടപ്പെടുത്തിയത് റഫിയുടെ ആലാപനവൈഭവം മനസ്സിൽ കണ്ടു കൊണ്ടായിരുന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ അതിപ്രധാനമായ ഒരു രംഗാവിഷ്ക്കാരമായിരുന്നു ഈ ഗാനത്തിന്റെ വരികളിൽ നിക്ഷിപ്ത മായത്. വിധിയുടെ ക്രൂര വിനോദത്തിൽ എല്ലാം നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ അവസ്ഥാന്തരങ്ങൾക്ക് ശബ്ദ ഭാവം നൽകാൻ റഫിക്കല്ലാതെ ആർക്കാണ് കഴിയുക!രവി ഉറച്ചുതന്നെ നിന്നുകൊണ്ട് ബി.ആറിനോട് റഫി ഈ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും രവിയുടെ നിലപാട് മനസ്സിലാക്കിയ ബി.ആർ അതിന് വഴങ്ങി. പിന്നീട് റഫിയെ കണ്ട് അദ്ദേഹം പടിയില്ലെങ്കിൽ ആ സംഗീത ദൗത്യം തനിക്ക് പിൻവലിക്കേണ്ടിവരും എന്ന് ബോദ്ധ്യപ്പെടുത്തി. റഫി ഒന്നും ഉരുവിടാതെ പതിവ് പോലെ സമ്മതം മൂളി ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ഗാനങ്ങൾ ഹിറ്റായി. ‘വക്ത് സെ ദിൻ ഔർ രാത് ‘എന്ന ഗാനത്തോടെ ബി.ആർ. ചോപ്രയെന്ന അതികായന്റെ മനസ്സിൽ മഞ്ഞുരുക്കമുണ്ടായി. അദ്ദേഹം റഫിയെ വിളിച്ച് സന്തോഷം പങ്കിട്ട് പറഞ്ഞു. “റഫി സാഹബ് , ഇന്ത്യൻ സംഗീത ലോകത്ത് ഒരേയൊരു റഫി മാത്രമേയുള്ളൂ. അത് താങ്കളാണ്. അതെ, ‘വക്ത് ‘എന്നാൽ സമയം. ഏതൊരു സംഗതിയും സമയാധിഷ്ഠിതമായിരിക്കും.” രവിക്ക് മുഹമ്മദ് റഫിയോടുള്ള അഗാധമായ ആരാധന കുട്ടിക്കാലം മുതൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ജനിച്ചതും വളർന്നതും ഡൽഹിയിലായിരുന്നു. 1947 ൽ ഡൽഹിയിലെ ലാൽ ഖിലയിൽ വച്ച് സ്വതന്ത്ര ഇന്ത്യയുടെ ആഘോഷ പരിപാടി നടക്കുന്നു. ഇതിന്റെ ഭാഗമായി മുഹമ്മദ് റഫി, മുകേഷ് എന്നിവരുടെ ലൈവ് ഷോയും ഉണ്ടായിരുന്നു. തന്റെ ആരാധനാ മൂർത്തിയായ റഫിയെ കണ്ട് പാട്ട് പാടാനുള്ള ആഗ്രഹം സുഹൃത്തിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി റഫി സാഹിബി നെ കോറൊണേഷൻ ഹോട്ടലിൽ വച്ച് നേരിട്ട് കാണാനുള്ള അവസരമുണ്ടാവുകയും ചെയ്തു. എന്നാൽ സുഹൃത്ത് തെറ്റാ യാണ് റഫി സാഹിബിന് രവിയെ പരിചയപ്പെടുത്തിയത്. രവിക്ക് സംഗീത സംവിധായകനാവാൻ മോഹമുണ്ടെന്നായിരുന്നു അദ്ദേഹം റഫിയോട് പറഞ്ഞത്. രവി അത് തിരുത്താനും നിന്നില്ല. മഹാ ഗായനായ റഫി സാഹിബെങ്ങാനും ഒരു പാട്ട് പാടാൻ പറഞ്ഞാലുള്ള അവസ്ഥയോർത്തായിരുന്നുമൗനം പാലിച്ചത് . റഫി നല്ല ഒരു സംഗീത സംവിധായകനാവാനുള്ള ഒട്ടേറെ മാർഗ്ഗനിർദ്ദേശങ്ങൾ രവിയോട് പറഞ്ഞാണ് പിരിഞ്ഞത്. അതിന് ശേഷം രവി , റഫിയെ കാണുന്നത് 1955 ൽ “വചൻ” എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിട്ടായിരുന്നു. അദ്ദേഹം ഒരിക്കൽ പോലും ഡൽഹിയിൽ വച്ച് അന്ന് കണ്ട ആ യുവാവ് താനായിരുന്നുവെന്ന് ഓർമ്മപ്പെടുത്തിയില്ല . ഇന്ത്യൻ സംഗീതത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്ന ഗാനമായിരുന്നു ഗുരുദത്ത് ചിത്രത്തിലെ “ചൗദ് വി കാ ചാന്ദ്” മുസ്ലിംസാമൂഹിക പാശ്ചാത്തല ത്തലത്തിലുള്ള കഥ .ഷകീൽ ബദായുനിയുടെ അതി മനോഹരമായ വരികൾ. ‘ ചൗദ് വി ക ചാന്ദ് ഹോ, യാഫ് താബ് ഹോ, ജോ ഭീ ഹെ തും , ഖുദാ കി ഖസം ലാ ജവാബ് ഹോ’ നാരീസൗന്ദര്യത്തെ വർണ്ണിക്കാൻ ഇതിലും മേലെ ഇനിയൊരു വരിയുണ്ടാവില്ല. ഗസൽ ശൈലിയിൽ ചിട്ടപ്പെടുത്തിയതാണീ ഗാനം. റഫി അത് പ്രണയത്തിന്റെ തേൻ പുരട്ടിയാണ് പാടി യത്. ഈ പാട്ടിന്റെ പിന്നിൽ ഒരു അറിയാകഥയുണ്ട്. മണിക്കൂറുകൾ നീണ്ട റിഹേഴ്സലിന് ശേഷമാണ് ഗാനത്തിന്റെ റിക്കോർഡിംഗ് കഴിഞ്ഞത്. റഫി സ്റ്റുഡിയോയിൽ നിന്ന് മടങ്ങി. ഓർക്കസ്ട്രേഷൻ ടീമും വഴി പിരിഞ്ഞു. എന്നാൽ രവിയുടെ മനസ്സിൽ എവിടെയോ ഒരു അപൂർണ്ണത. പാട്ടിൽ അതിഭാവുകത്വം വന്നുവോയെന്നു സംശയം. രവി പിന്നീട് റഫി സാഹിബിനെ വിളിച്ച് മനസ്സ് പങ്കുവച്ചു. തെല്ലും നീരസം പ്രകടിപ്പിക്കാതെ ദിവസം അറിയിച്ചാൽ റീ റിക്കോർഡിംഗിന് എത്താമെന്നേറ്റു .എന്തുകൊണ്ടോ ദിവസങ്ങൾ കടന്നുപോയി. എല്ലാവരും തിരക്കിലായി രുന്നു. റിക്കോർഡ് ചെയ്ത പാട്ട് വെച്ച് തന്നെ ചിത്രീ കരണം നടന്നു. പടം റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ പാട്ട് റേഡിയോ നിലയങ്ങൾ ആഘോഷിച്ചു. ഒരിക്കൽ പോലും മൂളി പാടാത്തവർ പോലും ചൗദ് വി ക ചാന്ദ് പാടി തുടങ്ങി. ഈ ചിത്രവും ഗാനങ്ങളും 1960 ലെ ഏറ്റവും വലിയ റിക്കോർഡ് വിജയം നേടി. റഫിക്ക് മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു. കാലങ്ങൾക്കിപ്പുറം പ്രണയത്തിന്റെ നിലാ വെളിച്ചത്തിൽ ഓരോ കാമുക ഹൃദയങ്ങളും പാടി ക്കൊണ്ടിരിക്കുകയാണ്, “ചൗദ് വി ക ചാന്ദ് ഹോ “ രാജ് കുമാർ , രാജേന്ദ്ര കുമാർ എന്നിവർ അഭിനയിച്ച് 1961 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ഘറാന ‘ .ഇതിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് രവിയാണ്. റഫി യുടെ ആലാപന സൗകുമാര്യം വിളിച്ചോതുന്ന മനോഹരമായ ഗാനമാണ് ‘യേ ഹുസ്ന് തെരാ ജാഗ് തുഛെ ഇഷ്ഖ് ജഗാ പെ ‘ .ഗസൽ ശൈലിയിൽ ചിട്ടപ്പെടുത്തി യ ഗീതമാണിത്. ഷക്കീൽ ബദായുനിയുടെ കവിത തുളുമ്പും വരികളെ സമർത്ഥമായി സംഗീതത്തിൽ ചാലിച്ചെടുത്ത ഗീതം. ആ വർഷത്തെ മികച്ച സംഗീത സംവിധായകനും ഗാന രചയിതാവിനുമുള്ള ഫിലിം ഫെയർ അവാർഡുകൾ ഇവരെ തേടിയെത്തി. ഇതേ വർഷം തന്നെ രവിയുടെ ഈണത്തിൽ റഫി ലത, ആശ എന്നിവരിലൂടെ നിരവധി യുഗ്മഗാനങ്ങളും പുറത്ത് വന്നു. ‘ മുഛേ പ്യാർ കി സിന്ദഗി ( പ്യാർ കി സാഗർ ) ആർക്കാണ് മറക്കാനാവുക ? ഈ ഈണം രവി തന്നെ മലയാള ചിത്രമായ ‘ ഗസലി ‘ ൽ ‘ഇശൽ തേൻ കണം’എന്ന പാട്ടിന് വേണ്ടി ഉപയോഗി ച്ചിട്ടുണ്ട്. ചൈനാ ടൗൺ എന്ന ചിത്രത്തിന് വേണ്ടി (1962) റോക്ക് സംഗീതത്തിന്റെ ചുവട് പിടിച്ച് രവി ചിട്ടപ്പെടുത്തിയ’ ബാർ ബാർ ദേഖോ ,ഹസാർ ബാർ ദേഖോ ‘ എന്ന ഗാനം യുവാക്കളുടെ ഹരമായി മാറി. ഷമ്മി കപൂർ ചിത്രങ്ങളിലെ റഫിയൻ ജാലവിദ്യ പ്രകടമായ ഗാനമാണിത്. ‘ഖാന്ദാൻ’ എന്ന ചിത്രത്തിന് (1964 ) വേണ്ടി റഫി പാടിയ ഭക്തിസാന്ദ്രമായ ‘ബഡി ധേർ ഭയീ നന്ദ് ലാലേ ‘ എന്ന ശ്രീകൃഷ്ണ ഭജൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും ഉത്സവ പറമ്പുകളിലും ആരവങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിനാണ് രവിക്ക് രണ്ടാമതും മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചത്.’ആജാ ആജാ ആജാ , തുജ് കോ പുകാരേ മേരാ പ്യാർ’ എന്ന ഗീതം കഴിഞ്ഞ ജന്മത്തിലെവിടെയോ പ്രേയസിയെ നഷ്ടപ്പെട്ട കാമുകന്റെ വിടപറയൽ നാദമായി കാലത്തെ വെല്ലുവിളിച്ചു കൊണ്ട് ഒഴുകിക്കൊണ്ടിരിക്കയാണ്. എത്ര വികാരഭദ്രമായാണ് രാജ്കുമാറിന്റെ ശബ്ദത്തിൽ റഫി പാടി ഫലിപ്പിച്ചത്. ഈ ഗാനത്തിന്റെ റിക്കോർ ഡിംഗ് വേളയിൽ റഫിയുടെ ആലാപന വൈഭവം കണ്ട് മതിമറന്ന് രവി റഫിയെ കെട്ടിപ്പിടിച്ച് ആശ്ലേഷി ക്കുകയുണ്ടായി. ഗാന പാശ്ചാത്തലവും പാട്ടിന് ചുണ്ട നക്കുന്ന അഭിനേതാവിന്റെ മാനറിസവും ഉൾക്കൊണ്ട് പാടാനുള്ള റഫിക്കുള്ള സിദ്ധി അപാരമായിരുന്നു. രവി സാരംഗിയെ പ്രണയിച്ച സംഗീതഞ്ജനാണ് രവി. അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളിലും ഈ ഒരു വാദ്യോപകര ണത്തിന്റെ തരളിത മീട്ടലുകൾ കാണാം. കാജൽ എന്ന ചിത്രത്തിലെ (1965) ‘ചൂ ലേനേ ദോ നാസുക് ഹോടോം സെ എന്ന’ഗാനത്തിൽ റഫിയുടെ ശബ്ദത്തി നൊപ്പം അകമ്പടി സേവിക്കുന്ന സാരംഗിയുടെ മീട്ടൽ എത്ര ശ്രവണാനന്ദകരമാണെന്ന് പറയേണ്ടതില്ല. അതേ പോലെ ഈ ചിത്രത്തിൽ റഫി പാടിയ മറ്റൊരു ഗാനമാണ് ‘ യേ സുൽഫ് അഗർ ഖുൽ കേ ബിഖർ ജായെ തോ അച്ചാ’ ജീവിതം മുജ്‌ര ഖാനയിൽ തളച്ചിടപ്പെട്ട മദ്യപന്റെ ആത്മ നൊമ്പരങ്ങൾ പറയുന്ന വരികളാണിത്. സാഹിർ ലുധിയാൻവിയാണ് ഇതിന്റെ വരികൾ കുറിച്ചത്. ചിത്രത്തിൽ ഇടക്കിടെ വന്നു പോകുന്ന ഈ ഗാനശകലം പ്രേക്ഷക മനസ്സിൽ വാർന്നിറ്റുന്ന കണ്ണീർമഴപോലെയാവുന്നു. 1963 ൽ പുത്തിറങ്ങിയ “പ്യാർ കിയാ തൊ ഡർനാ ക്യാ”എന്ന ചിത്രത്തിലെ ‘സിന്ദഗീ ക്യാ ഹെ , ഗം ക ധരിയാ ഹെ ‘ എന്ന ഗാനത്തിന്റെ റിഹേർസൽ നടക്കുകയാണ്. ആറ് പ്രാവശ്യത്തോളം റിഹേഴ്സൽ നടന്നിട്ടും രവി യുടെ മനസ്സിൽ എന്തോ ഒരു അപൂർണ്ണത. ഒരിക്കൽ കൂടി റഫി സാഹിബിനോട് റിഹേഴ്സൽ ചെയ്യാൻ പറയാൻ മടിച്ച് നിൽക്കുമ്പോൾ പതിവ് പുഞ്ചിരി യോടെ രവിയെ നോക്കി പറഞ്ഞു. എത്ര പ്രാവശ്യം വേണമെങ്കിലും റിഹേഴ്സൽ ചെയ്യാൻ താൻ തയ്യാർ. അടുത്ത തവണ പാടിയപ്പോൾ ഉദ്ദേശിച്ച രീതിയിൽ പാട്ടിന് ജീവൻ വന്നു. അതായിരുന്നു റഫി സാഹിബ്. വർഷങ്ങൾ കഴിഞ്ഞു. 1966 ൽ റഫി സാഹിബ് ലോകപര്യടനത്തിന് പുറപ്പെട്ടു. പ്രത്യേകിച്ചും കരീബിയൻ രാജ്യങ്ങളായ സൂരിനാം, ഗയാന, ട്രിഡിനാഡ് എന്നിവിട ങ്ങളിലേക്ക് . അവിടെയുള്ള ഇന്ത്യൻ വംശജരുടെ ഇഷ്ട ഗായകനാണ് റഫി. വേദികളിൽ നിന്നും വേദികൾ പങ്കിട്ടു. തന്റെ മാസ്റ്റർപീസ് ഗാനങ്ങൾ പലതും പാടി കൊണ്ടിരിക്കുന്നതിനിടയിൽ പ്രേക്ഷകർക്കിടയി ൽ നിന്നും “”സിന്ദഗി ക്യാ ഹെ , ഗം കാ ധരി യാ ഹെ” ( ഈ ജീവിതമെന്താണ് , ദുഃഖത്തിന്റെ നീരൊഴുക്കാണ്) പാടാനായി ആവശ്യമുയർന്നു. റഫി യാത്രയിലുടനീളം ഈ ഗാനം പാടിക്കൊണ്ടിരുന്നു. ദുഃഖഭാരവുമായി ജീവിതയാത്ര ആരംഭിച്ച കഴിഞ്ഞ കാല പ്രവാസികളുടെ പിൻ തലമുറക്കാരാണ് കരീബിയൻ രാജ്യ ങ്ങളിലെ ഇന്ന് കാണുന്ന ഇന്ത്യൻ വംശജർ. പര്യടനത്തിന് ശേഷം തിരിച്ചെത്തിയ റഫി ഈ ഗാനം പാടിയ വിവരം രവിയുമായി പങ്കിട്ടു. സ്റ്റേജ് ഷോകളിൽ റഫി ഒറിജനൽ ട്രാക്കിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സ്വന്തം ട്രാക്ക് പിടിച്ചാണ് മിക്ക ഗാനങ്ങളും പാടുക. അങ്ങിനെ പാടിയ പല പാട്ടുകളും പിൽക്കാലങ്ങളിൽ ലോകോത്തര ഗാനങ്ങളായി മാറി. “ഓ ദുനിയാകെ രഖ് വാലെ “എന്ന ഗാനത്തിന്റെ ഹമ്മിംഗ് ഒറിജിനൽ ട്രാക്കി ൽ നിന്നും ഏറെ വ്യത്യസ്തമായി 1977 ൽ ലണ്ടൻ പ്രോ ഗ്രാമിൽ വച്ച് പാടിയതാണ്.. ‘കോയി കാം നഹീ ഹെ മുശ്കിൽ, ജബ് കിയാ ഇറാദ പക്ക, മൈ ഹൂം ആദ്മി സടക് കാ ‘ ( ഉറച്ച ഉദ്ദേശ്യ ത്തോടെ ഇറങ്ങിപ്പുറപ്പെട്ടാൽ ഏത് ജോലിയും നിഷ് പ്രയാസം സാധ്യമാവും. ഞാൻ തെരുവിൽ നിന്നുമുള്ള മനുഷ്യ നാണ് )1977 ൽ റഫി, രവി കൂട്ടുകെട്ടിൽ പിറന്ന അവസാന ഗാനമാണിത്. (ചിത്രം : ആദ്മി സടക് കാ ) റഫിയും, രവിയും കഠിന പ്രയത്നത്തിലൂടെയാണ് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയത്. അവസാനമായി അവർ ചേർന്നൊരുക്കിയ ഈ ഗാനത്തിന്റെ വരികൾ ഇവിടെ അന്വർത്ഥമാവുകയാണ്.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
‘ഇന്ത്യൻ അടുക്കള’ കാണാൻ ഇരുന്നത് മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ; കണ്ടപ്പോള്‍ അത് സിനിമയായി തോന്നിയില്ല; അടുക്കളയിൽ സിസിടിവി വെച്ചത് പോലെ കൃത്യം! സുധാമേനോന്‍ എഴുതുന്നു സ്വന്തം ലേഖകൻ - മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ ആയിരുന്നു 'ഇന്ത്യൻ അടുക്കള' കാണാൻ ഇരുന്നത്. പക്ഷെ, കണ്ടു കഴിഞ്ഞപ്പോൾ അതൊരു സിനിമയായി തോന്നിയിട്ടേ ഇല്ല. ഒരു സാധാരണ കുടുംബത്തിലെ അടുക്കളയിൽ CCTV ക്യാമറ പിടിപ്പിച്ചത് പോലെ കൃത്യം! കേരളത്തിൽ മാത്രമല്ല, ഏതൊരു ഇന്ത്യൻ ഗ്രാമത്തിലും നഗരത്തിലും ഈയൊരു അടുക്കളയുണ്ട്. ഈ സിനിമ, ഒരു പാഠപുസ്തകം പോലെ 'കുടുംബം' എന്ന സ്ഥാപനത്തിലെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്നു കാണേണ്ട ഒന്നാണ്. എത്രമേൽ... തെറ്റിയത് നാല് പതിറ്റാണ്ടിലേറെയായ പതിവ് സന്ദര്‍ശനം; കൊല്ലൂർ മൂകാംബിക സന്നിധിയിൽ യേശുദാസ് എത്തിയില്ല; ഇക്കുറി മുഴങ്ങിയത് അമേരിക്കയിലെ പൂജാമുറിയിൽ ഇരുന്ന് യേശുദാസ് പാടിയ കീര്‍ത്തനം സ്വന്തം ലേഖകൻ - കൊല്ലൂര്‍: എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. ഇതാദ്യമായി നേരിട്ട് എത്തുന്ന ആ പതിവ് തെറ്റി. പക്ഷെ അദ്ദേഹം കീര്‍ത്തനം ആലപിക്കുന്ന ആ പതിവ് തെറ്റിച്ചില്ല. മൂകാംബിക ദേവിക്ക് മുന്നിൽ ആ ശബ്ദം ഈ പിറന്നാളിലും നിവേദ്യമായി. കൊവിഡ് കാലത്തും ഓൺ ലൈനിലൂടെ ആ പതിവ് തേറ്റിക്കാതെ ഗാനഗന്ധർവൻ അമ്മക്കായി കരുതിവച്ച കീർത്തനം ആലപിക്കുകയായിരുന്നു. മകന്റെ അമേരിക്കയിലെ വസതിയിലെ പൂജാമുറിയിൽ ഇരുന്നാണ്... നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത് ഇരുപത് സിനിമ കഴിഞ്ഞിട്ട്; ചാമരത്തിലെ വേഷം ചെയ്തു കഴിഞ്ഞും സഞ്ചരിച്ചത് ബസിലും ട്രെയിനിലുമൊക്കെ; ‘വിടപറയും മുന്‍പേ’ വന്നതോടെ താരമായി; പൊള്ളിക്കുന്ന അനുഭവങ്ങള്‍ തുറന്ന്... സ്വന്തം ലേഖകൻ - കൊച്ചി: തുറന്നു സംസാരിക്കുന്ന താരങ്ങള്‍ വളരെ കുറവാണ്. പൊള്ളിക്കുന്ന അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ആലോസരമുണ്ടാക്കേണ്ട എന്ന് കരുതിയാണ് ഇത്തരം തുറന്നു സംസാരങ്ങള്‍ താരങ്ങള്‍ കുറയ്ക്കുന്നത്. എന്നാല്‍ ഒരഭിമുഖത്തില്‍ നടന്‍ നെടുമുടി വേണു നടത്തിയ തുറന്നു സംസാരമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് എനിക്ക് നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത് എന്നാണ് നെടുമുടി വേണു പറഞ്ഞത്.പതിനഞ്ചോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞും ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വസ്ത്രമൊക്കെ തന്നെയാണ് ഇട്ടിരുന്നത്.... മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച് ബിഗ് ബോസ് സീസണ്‍ വീണ്ടും; ആരൊക്കെ മത്സരിക്കും എന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ച; അവസരം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് രജത് കുമാര്‍ സ്വന്തം ലേഖകൻ - കൊച്ചി: മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച ബിഗ് ബോസ് അടുത്ത സീസണ്‍ തുടങ്ങുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ 3 ല്‍ രജിത് കുമാറിനെ പോലെ ഒരാള്‍ ഉണ്ടാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും സ്‌കൂള്‍ ടാസ്‌ക്കിനക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് രജിത്... എഫ്ബി കുറിപ്പിന് മറു കമന്റിട്ടയാള്‍ പറഞ്ഞത് ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണമെന്ന്; അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു കരുതുന്നില്ലെന്ന് ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി; മീനാക്ഷിയുടെ മറുപടി വൈറല്‍ സ്വന്തം ലേഖകൻ - കൊച്ചി: മോഹന്‍ലാലിന്റെ മകളായുള്ള വരവിന് ശേഷം മീനാക്ഷി താരമാണ്. ടോപ് സിംഗര്‍ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. മീനാക്ഷിയുടെ സോഷ്യല്‍ മീഡി കുറിപ്പുകള്‍ വൈറലാണ്. സിനിമാമേഖലയിലെ ഒരാളുടെ കുഞ്ഞിനെ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റുമായി കഴിഞ്ഞ ദിവസം മീനാക്ഷി എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് പോസ്റ്റ്‌ വൈറല്‍ ആയത്. മീനൂട്ടി പറഞ്ഞത് പോലെ കഴിയാവുന്ന സഹായം ചെയ്തിട്ടുണ്ടെന്നായിരുന്നു ചിലരെല്ലാം പറഞ്ഞത്. എന്നാല്‍ ഇതിന്നിടെ... വെള്ള വസ്ത്രം ഒന്ന് മുഷിപ്പിക്കണമല്ലോ എന്ന് പറഞ്ഞപ്പോള്‍ തറയില്‍ കിടന്നുരുണ്ടു; ഉരുണ്ടുരുണ്ട് കളളുകുടിച്ച് വീണ് വരുന്ന ഒരാളുടെ ശരീരവും വേഷവുമാക്കി; വെള്ളത്തില്‍ ജയസൂര്യയുടേത് കിടിലന്‍ പ്രകടനമെന്നു പ്രജേഷ് സെന്‍ സ്വന്തം ലേഖകൻ - കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം ക്യാപ്റ്റനോടെയാണ് ജയസൂര്യയും പ്രജേഷ് സെന്‍ കൂട്ടുകെട്ട് ശ്രദ്ധേയമാകുന്നത്. ഇതിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ചിത്രമാണ് വെളളം. കോവിഡിന് ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് വെള്ളം. പുതിയ ചിത്രവും ജയസൂര്യയിലെ കരിയറിലെ മറ്റൊരു വഴിത്തിരിവാകുമെന്നാണ് പ്രവചനം. ... സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിനു മുതല്‍മുടക്ക് 250 കോടി; ചിത്രീകരണം പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയ ഇടങ്ങളില്‍; മാസ് ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പില്‍ താരം; ‘ഒറ്റക്കൊമ്പന്‍’ സ്വപ്ന പദ്ധതിയെന്ന് സുരേഷ് ഗോപി സ്വന്തം ലേഖകൻ - കൊച്ചി:സുരേഷ്ഗോപി നായകനായ 25 കോടി മുതല്‍ മുടക്കിലുള്ള ഒറ്റക്കൊമ്പന്‍ അണിയറയില്‍ പുരോഗമിക്കുന്നു. സുരേഷ് ഗോപിയുടെ 250 ആം ചിത്രമാണിത്. പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരണം. നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. വേറിട്ടൊരു ഗെറ്റപ്പിലാണ് മാസ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിരിക്കും... താരങ്ങള്‍ സണ്ണി വെയിനും ഗൗരി കിഷനും; ട്രെയിലര്‍ പുറത്തിറക്കിയത് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ; അനുഗ്രഹീതന്‍ ആന്റണി റിലീസിംഗിനു ഒരുങ്ങുന്നു സ്വന്തം ലേഖകൻ - കൊച്ചി: സണ്ണി വെയിന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്ത് വിട്ടത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെലിയര്‍ ശ്രദ്ധേയമായിരിക്കുകയാണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് നായിക. മലയാളത്തിലേക്ക് ഗൌരി എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും... മദ്യാസക്തിയുള്ള മുഴുക്കുടിയനായ ‘മുരളിയായി ജയസൂര്യ; നായികമാരായി യുക്തമേനോനും സ്നേഹ പാലിയേരിയും; ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന വെള്ളം തിയറ്ററുകളിലേക്ക് സ്വന്തം ലേഖകൻ - കൊച്ചി: ജയസൂര്യ ചിത്രം "വെള്ളം" ജനുവരി 22ന് പ്രദര്‍ശനത്തിനു എത്തും. ക്യാപ്റ്റനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന "വെള്ള"ത്തിൽ മദ്യാസക്തിയുള്ള മുഴുക്കുടിയനായ 'മുരളി' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് "വെള്ളം" നിർമ്മിച്ചിരിക്കുന്നത്. കോവിഡ്‌ പ്രതിസന്ധി തീരാന്‍ കാത്തിരിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. വിജയ് ചിത്രം മാസ്റ്ററിന് കാണികൾ നൽകിയ ആവേശകരമായ സ്വീകരണം "വെള്ളം" എന്ന ചിത്രത്തിനും... പ്രധാന വേഷത്തില്‍ വിനായകന്‍, ഷൈന്‍ ടോം ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍; പുറത്ത് വിട്ടത് റിലീസ് തീയതി എഴുതിയ പോസ്റ്റര്‍; ജാവ ഫെബ്രുവരി 12നു തിയേറ്ററുകളില്‍ സ്വന്തം ലേഖകൻ - കൊച്ചി: കോവിഡ്‌ കാരണമുള്ള പ്രശ്നങ്ങള്‍ മറികടന്നു തിയേറ്ററുകള്‍ തുറന്നതോടെ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ റിലീസ് തീയ്യതിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി 12ആം തീയ്യതി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രഖ്യാപനം. റിലീസ് തീയ്യതി എഴുതിയ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി... Latest news ‘ഇന്ത്യൻ അടുക്കള’ കാണാൻ ഇരുന്നത് മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ; കണ്ടപ്പോള്‍ അത് സിനിമയായി തോന്നിയില്ല; അടുക്കളയിൽ സിസിടിവി വെച്ചത് പോലെ കൃത്യം! സുധാമേനോന്‍ എഴുതുന്നു മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ ആയിരുന്നു 'ഇന്ത്യൻ അടുക്കള' കാണാൻ ഇരുന്നത്. പക്ഷെ, കണ്ടു കഴിഞ്ഞപ്പോൾ അതൊരു സിനിമയായി തോന്നിയിട്ടേ ഇല്ല. ഒരു സാധാരണ കുടുംബത്തിലെ അടുക്കളയിൽ CCTV... തെറ്റിയത് നാല് പതിറ്റാണ്ടിലേറെയായ പതിവ് സന്ദര്‍ശനം; കൊല്ലൂർ മൂകാംബിക സന്നിധിയിൽ യേശുദാസ് എത്തിയില്ല; ഇക്കുറി മുഴങ്ങിയത് അമേരിക്കയിലെ പൂജാമുറിയിൽ ഇരുന്ന് യേശുദാസ് പാടിയ കീര്‍ത്തനം കൊല്ലൂര്‍: എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. ഇതാദ്യമായി നേരിട്ട് എത്തുന്ന ആ പതിവ് തെറ്റി. പക്ഷെ അദ്ദേഹം കീര്‍ത്തനം ആലപിക്കുന്ന ആ പതിവ് തെറ്റിച്ചില്ല. മൂകാംബിക... നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത് ഇരുപത് സിനിമ കഴിഞ്ഞിട്ട്; ചാമരത്തിലെ വേഷം ചെയ്തു കഴിഞ്ഞും സഞ്ചരിച്ചത് ബസിലും ട്രെയിനിലുമൊക്കെ; ‘വിടപറയും മുന്‍പേ’ വന്നതോടെ താരമായി; പൊള്ളിക്കുന്ന അനുഭവങ്ങള്‍ തുറന്ന്... കൊച്ചി: തുറന്നു സംസാരിക്കുന്ന താരങ്ങള്‍ വളരെ കുറവാണ്. പൊള്ളിക്കുന്ന അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ആലോസരമുണ്ടാക്കേണ്ട എന്ന് കരുതിയാണ് ഇത്തരം തുറന്നു സംസാരങ്ങള്‍ താരങ്ങള്‍ കുറയ്ക്കുന്നത്. എന്നാല്‍ ഒരഭിമുഖത്തില്‍ നടന്‍ നെടുമുടി വേണു നടത്തിയ... മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച് ബിഗ് ബോസ് സീസണ്‍ വീണ്ടും; ആരൊക്കെ മത്സരിക്കും എന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ച; അവസരം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് രജത് കുമാര്‍ കൊച്ചി: മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച ബിഗ് ബോസ് അടുത്ത സീസണ്‍ തുടങ്ങുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍... എഫ്ബി കുറിപ്പിന് മറു കമന്റിട്ടയാള്‍ പറഞ്ഞത് ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണമെന്ന്; അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു കരുതുന്നില്ലെന്ന് ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി; മീനാക്ഷിയുടെ മറുപടി വൈറല്‍ കൊച്ചി: മോഹന്‍ലാലിന്റെ മകളായുള്ള വരവിന് ശേഷം മീനാക്ഷി താരമാണ്. ടോപ് സിംഗര്‍ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. മീനാക്ഷിയുടെ സോഷ്യല്‍ മീഡി കുറിപ്പുകള്‍ വൈറലാണ്. സിനിമാമേഖലയിലെ ... വെള്ള വസ്ത്രം ഒന്ന് മുഷിപ്പിക്കണമല്ലോ എന്ന് പറഞ്ഞപ്പോള്‍ തറയില്‍ കിടന്നുരുണ്ടു; ഉരുണ്ടുരുണ്ട് കളളുകുടിച്ച് വീണ് വരുന്ന ഒരാളുടെ ശരീരവും വേഷവുമാക്കി; വെള്ളത്തില്‍ ജയസൂര്യയുടേത് കിടിലന്‍ പ്രകടനമെന്നു പ്രജേഷ് സെന്‍ കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം ക്യാപ്റ്റനോടെയാണ് ജയസൂര്യയും പ്രജേഷ് സെന്‍ കൂട്ടുകെട്ട് ശ്രദ്ധേയമാകുന്നത്. ഇതിനു ശേഷം ഇരുവരും ... സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിനു മുതല്‍മുടക്ക് 250 കോടി; ചിത്രീകരണം പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയ ഇടങ്ങളില്‍; മാസ് ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പില്‍ താരം; ‘ഒറ്റക്കൊമ്പന്‍’ സ്വപ്ന പദ്ധതിയെന്ന് സുരേഷ് ഗോപി കൊച്ചി:സുരേഷ്ഗോപി നായകനായ 25 കോടി മുതല്‍ മുടക്കിലുള്ള ഒറ്റക്കൊമ്പന്‍ അണിയറയില്‍ പുരോഗമിക്കുന്നു. സുരേഷ് ഗോപിയുടെ 250 ആം ചിത്രമാണിത്. പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരണം.... താരങ്ങള്‍ സണ്ണി വെയിനും ഗൗരി കിഷനും; ട്രെയിലര്‍ പുറത്തിറക്കിയത് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ; അനുഗ്രഹീതന്‍ ആന്റണി റിലീസിംഗിനു ഒരുങ്ങുന്നു കൊച്ചി: സണ്ണി വെയിന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്ത് വിട്ടത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ സോഷ്യല്‍... മദ്യാസക്തിയുള്ള മുഴുക്കുടിയനായ ‘മുരളിയായി ജയസൂര്യ; നായികമാരായി യുക്തമേനോനും സ്നേഹ പാലിയേരിയും; ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന വെള്ളം തിയറ്ററുകളിലേക്ക് കൊച്ചി: ജയസൂര്യ ചിത്രം "വെള്ളം" ജനുവരി 22ന് പ്രദര്‍ശനത്തിനു എത്തും. ക്യാപ്റ്റനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന "വെള്ള"ത്തിൽ മദ്യാസക്തിയുള്ള മുഴുക്കുടിയനായ 'മുരളി' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ... പ്രധാന വേഷത്തില്‍ വിനായകന്‍, ഷൈന്‍ ടോം ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍; പുറത്ത് വിട്ടത് റിലീസ് തീയതി എഴുതിയ പോസ്റ്റര്‍; ജാവ ഫെബ്രുവരി 12നു തിയേറ്ററുകളില്‍ കൊച്ചി: കോവിഡ്‌ കാരണമുള്ള പ്രശ്നങ്ങള്‍ മറികടന്നു തിയേറ്ററുകള്‍ തുറന്നതോടെ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ റിലീസ് തീയ്യതിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്....
കാനഡയിൽ കഞ്ചാവ് വലിക്കുന്ന സൗത്ത് കൊറിയക്കാർ സൂക്ഷിക്കുക, കാരണം നിങ്ങളെ തേടി കാനഡ നിയമവും സൗത്ത് കൊറിയൻ പോലീസും നടപ്പുണ്ട് October 27, 2018 in Variety കാനഡയിൽ കഞ്ചാവ് വലിക്കുന്ന സൗത്ത് കൊറിയക്കാർ സൂക്ഷിക്കുക, കാരണം നിങ്ങളെ തേടി കാനഡ നിയമവും സൗത്ത് കൊറിയൻ പോലീസും നടപ്പുണ്ട്. കാനഡയിൽ താമസിക്കുന്ന കൊറിയക്കാർ കഞ്ചാവ് ഉപയോഗിക്കരുതെന്നും അങ്ങനെ ഉപയോഗിച്ചതായി കണ്ടെത്തിയാൽ നാട്ടിൽ തിരിച്ചെത്തുമ്പോൾ നിങ്ങളെ കാത് നിയമനടപടികൾ ഉണ്ടാകും എന്നും കൊറിയൻ സർക്കാർ അറിയിച്ചു. ജിയോങ്ഗി നംമ്പ് പ്രൊവിൻഷ്യൽ പോലീസ് ഏജൻസിയിലെ നാർക്കോട്ടിക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ തലവൻ യുനു സെൻ ആണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തെക്കൻ കൊറിയയിൽ മരിജുവാന വലിക്കുന്നത് ഒരു ഗുരുതരമായ കുറ്റമാണ്. കണ്ടെത്തുന്നവർക്ക് അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരിജുവാന വലിക്കുന്നവർ അത് നിയമവിധേയമായ രാജ്യത്തായാലും കൊറിയക്കാർക്ക് ശിക്ഷ വിധിക്കും എന്ന് അദ്ദേഹം പറഞ്ഞു. വിനോദപരിപാടികൾക്കായി മരിജുവാനയെ നിയമമാക്കിയ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി കാനഡ മാറി കഴിഞ്ഞതിന് ശേഷമാണ് ഈ മുന്നറിയിപ്പ്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُنْ بِدُعَائِكَ رَبِّ شَقِيًّا അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട്‌ പ്രാര്‍ത്ഥിച്ചിട്ട്‌ ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. 19:5 وَإِنِّي خِفْتُ الْمَوَالِيَ مِنْ وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِنْ لَدُنْكَ وَلِيًّا എനിക്ക്‌ പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക്‌ ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന്‌ നീ എനിക്ക്‌ ഒരു ബന്ധുവെ ( അവകാശിയെ ) നല്‍കേണമേ. 19:6 يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا എനിക്ക്‌ അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ്‌ കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ ( ഏവര്‍ക്കും ) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ. 19:7 يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَلْ لَهُ مِنْ قَبْلُ سَمِيًّا ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക്‌ നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ്‌ നാം ആരെയും അവന്‍റെ പേര്‌ ഉള്ളവരാക്കിയിട്ടില്ല. 19:8 قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്‍റെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ വാര്‍ദ്ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു. 19:9 قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِنْ قَبْلُ وَلَمْ تَكُ شَيْئًا അവന്‍ ( അല്ലാഹു ) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ്‌ നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ്‌ എന്ന്‌ നിന്‍റെ രക്ഷിതാവ്‌ പ്രഖ്യാപിച്ചിരിക്കുന്നു. 19:10 قَالَ رَبِّ اجْعَلْ لِي آيَةً ۚ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَ لَيَالٍ سَوِيًّا അദ്ദേഹം ( സകരിയ്യാ ) പറഞ്ഞു: നീ എനിക്ക്‌ ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട്‌ മൂന്ന്‌ രാത്രി ( ദിവസം ) നീ സംസാരിക്കാതിരിക്കലാകുന്നു.
വെളുത്തതും, പരന്നതും, യാതൊരു തരത്തിലുള്ള അലങ്കാര വേലകളും ഇല്ലാത്ത സീലിംങ്ങുകൾ എത്രയോ പഴഞ്ചൻ ആയിരിക്കുന്നു. വീടിന്റെ സീലിംഗ് രൂപകൽപ്പനയിലും ഡെക്കറേഷനിലും സമൂലമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഫാൾസ് / ജിപ്സം സീലിംങ്ങുകളാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെൻഡ്. ജിപ്സം അല്ലെങ്കിൽ പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ടു നിർമ്മിക്കുന്ന ഈ ഫാൻസ് സീലിംങ്ങുകൾ യഥാർത്ഥ സീലിങ്ങിൽ ഘടിപ്പിച്ചാണ് നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്നത് കൊണ്ട് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ലൈറ്റിംഗ്, എയർകണ്ടീഷൻ സംവിധാനങ്ങൾ ഒരുക്കാൻ ഈ സീലിംങ്ങുകളിൽ എളുപ്പമാണ്. നിങ്ങളുടെ വീടിന്റെ മൊത്തത്തിലുള്ള ആംബിയൻസും, ഡെക്കറേഷനും മാറ്റിമറിക്കുന്ന 9 ജിപ്സം സീലിംങ് ഡിസൈനുകൾ ഇതാ തടിയിൽ തീർത്ത സീലിങ്ങ് pinterest പാരമ്പര്യത്തിന്റെ അഴകും, പ്രൗഡിയും നിറഞ്ഞ ബോൾഡും, ക്ലീനും ആയ ഒരു ജിപ്സം സീലിംഗ് ഡിസൈനിന് ഉദാഹരണമാണ് തടിയുടെ ബീമുകൾ പോലെ തീർത്തിരിക്കുന്ന ഈ സീലിംങ്ങുകൾ. റിസൈസഡ് ലൈറ്റുകൾ ചേർത്ത് മനോഹരമാക്കിയിരിക്കുന്ന ഈ ഡിസൈൻ, wallnut ഗ്രിഡിനെ ഹൈലൈറ്റ് ചെയ്യുന്ന തരത്തിലാണ്. സീലിങ്ങിന് ഒത്ത നടുക്കായി ഒരു chandelier കൂടി തൂക്കിയാൽ തികച്ചും രാജകീയമായ ഒരു ഭാവം മുറിക്ക് കൈവരുന്നു. ജിപ്സം ബീം ഗ്രിഡ് സീലിംഗ് image courtesy jayswal agencies തടിയുടെ സീലിങ്ങ് മോഡലിനെ നേരെ തല തിരിച്ചാൽ ജിപ്സം ബീം ഗ്രിഡ് സീലിംഗ് ആകുന്നു. സീലിങ്ങിന് നടുക്കായി തടിയുടെ പാനലിങ് ചെയ്തിരിക്കുന്നു, ഈ പാനലുകളെ വേർതിരിക്കാൻ എന്നവണ്ണം ജിപ്സം ബീമുകൾ നിർമിച്ചാണ് ഈ സീലിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത്യാവശ്യം ബജറ്റ് ഉണ്ടെങ്കിൽ യഥാർത്ഥ തടിയുടെ പാനലുകൾ ഉപയോഗിക്കാം അതല്ല ബജറ്റ് കുറവാണെങ്കിൽ നിരവധി ഫാക്സിമെയിൽ ഓപ്ഷനുകൾ അവൈലബിൾ ആണ്. ഫ്ലോറ് മുതൽ സീലിംഗ് വരെയുള്ള റിബൺ houzz വളരെ ക്ലീനും, മിനുസമാർന്നതും ആയ ഏയറോഡൈനാമിക് രൂപകൽപനയാണ് ഈ സീലിംങ്ങ്കൾക്ക്. ഒന്നോ അതിലധികമോ സ്റ്റൈലിസ്റ്റ് റിബണുകൾ തറയിൽ നിന്ന് തുടങ്ങി സീലിംങ്ങ് ലേക്ക് നീണ്ടുനിൽക്കുന്ന ഈ ഡിസൈൻ മുറിക്ക് ഏറ്റവും മോഡേണായ ഒരു ഭാവം നൽകുന്നു. പാനൽ ചെയ്ത ട്രേ സീലിംഗ് home lane ലൈറ്റുകൾ സ്റ്റഡ് ചെയ്ത കോർണിസ്സുകൾ ഉള്ള ഈ സീലിംങ് മുറിക്ക് ഒരു ആഢ്യത്തം നൽകുന്നതാണ്. നടുക്കായി തടിയിൽ തീർത്ത പാനലുകളും അതിനുചുറ്റും ഒരു ട്രേ പോലെ ജിപ്സം വർക്കും ചേരുന്നതാണ് ഈ ഡിസൈൻ. വീടിന്റെ മറ്റ് അലങ്കാരങ്ങൾക്ക് അനുസരിച്ച നിരവധി പാനൽ ടോണുകൾ ഇപ്പോൾ ലഭ്യമാണ്. പഴമയുടെ ഒരു അനുഭവമാണ് നിങ്ങളുടെ മുറിയിൽ നിറയെണ്ടതെങ്കിൽ ഇരുണ്ട നിറത്തിലുള്ള സീലിങ് തിരഞ്ഞെടുക്കാം. ഹൈ ഗ്ലോ സീലിംഗ് നന്നായി തിളങ്ങുന്നവയാണ് ഈ സീലിംഗ് ഡിസൈനുകൾ. കുട്ടികളുടെ മുറിക്ക് ഏറ്റവും അനുയോജ്യമായ സീലിംഗ് ഡിസൈൻ ആണ് ഇത്. മാറ്റ്-വുഡ് ഫിനിഷിൽ തീർത്ത സീലിങ്ങും പരിഗണിക്കാവുന്നതാണ്. എല്ലാത്തരം നിറങ്ങളിലും ലഭ്യമായ ഈ സീലിംഗ് ഡിസൈൻ മനോഹരമാകട്ടെ നിങ്ങളുടെ വീടിനുൾത്തളം. വുഡ് ഫിനിഷ് റാഫ്റ്ററുകൾ image courtesy : livspace നാടൻ ശൈലിയുടെയും സമകാലീനമായ ഒരു സൗന്ദര്യ ശാസ്ത്രത്തെയും സമന്വയമാണ് ഈ സീലിംങ്ങ്കൾ. ഇടുങ്ങിയ തടിയുടെ പാനലുകൾക്കോപ്പം ഹൊറിസോണ്ടൽ ആയി ബീമുകൾ അലങ്കരിച്ചാണ് ഇവ ഒരുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ എൽഇഡി ലൈറ്റ് കൂടി ഒരുക്കുന്നത് മുറിയുടെ മാറ്റ് ഇരട്ടിയാക്കുന്നു.
വായും മൂക്കും മൂടിക്കെട്ടി പരസ്പരം കാണാതെ സംസാരിക്കാതെ സാമൂഹ്യ അകലം പാലിച്ച് അകന്ന് കഴിയേണ്ടി വന്ന കാലം നമ്മള്‍ അതിജീവിക്കുകയാണ്. പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞില്ലെങ്കിലും പുതിയ രൂപത്തില്‍ രോഗവാഹകര്‍ പുറപ്പെട്ടിട്ടുണ്ടെന്നു വര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും 2020 തുടക്കത്തില്‍ അനുഭവിച്ചൊരാശങ്ക നമ്മുക്കിന്നില്ല.ജാതി മത ചിന്തകള്‍ ഇല്ലാതെ കക്ഷി രാഷ്ട്രീയ ചിന്തകള്‍ ഇല്ലാതെ ഒരേ മനസ്സോടെയാണ് നമ്മളീ മാരിക്കെതിരെ പടപൊരുതിയതെന്നു നിസ്സംശയം പറയാന്‍ കഴിയും.വീണുപോവാതെ, കൈവിടാതെ, പരസ്പരം കരുതലായിക്കൊണ്ടുള്ള ആ ഒരു ഐക്യബോധമായിരിക്കും ഒരുപക്ഷെ രോഗകാരി പൂര്‍ണ്ണമായും പിന്തിരിയാത്ത ഈ സമയത്തും നമ്മുക്ക് മുന്‍പോട്ടു പോകാനുള്ള ധൈര്യം തന്നുകൊണ്ടിരിക്കുന്നത്. മഹാമാരി ദുരിതം വിതച്ച ഒരു നാടിനെ പഴയ സാമോദകാലത്തേക്ക് തിരിച്ചെത്തിക്കുക എന്നുള്ളത് നാട്ടിലെ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അറുതികഥകളുടെ ഇടയിലും കുമ്പളപ്പള്ളിയുടെ പുതുവത്സര പരിപാടിയായ ‘ജ്വാല ഫെസ്റ്റ്’ സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്. പറഞ്ഞു തീര്‍ക്കാനാവാത്തയത്രയും സാമ്പത്തീക പ്രശ്‌നങ്ങളില്‍ ഉഴലുമ്പോഴും നാടിനു വേണ്ടി ജ്വാല സംഘടിപ്പിക്കുന്ന പരിപാടിയെ നല്ലനിലയില്‍ തന്നെയാണ് എല്ലാ പ്രീയപ്പെട്ടവരും കണ്ടത് ചുരുങ്ങിയ ചിലവില്‍ കുമ്പളപ്പള്ളിക്കാരുടേതു മാത്രമായ പരിപാടികള്‍ മാത്രമാണ് നാം ഇത്തവണ ആസൂത്രം ചെയ്തിരിക്കുന്നത്.ബഡ്ജറ്റില്‍ മാത്രം ചെറുതാവുന്ന പരിപാടിയില്‍ പക്ഷെ നമ്മുടെ ഏവരുടെയും ചിരകാല അഭിലാഷമായ നാടിന്റെ സ്വന്തം വായനശാലയുടെ പുസ്തകവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൂടി നടക്കുമ്പോള്‍ നമ്മള്‍ കുമ്പളപ്പള്ളിക്കാര്‍ക്കതു ഇരട്ടിമധുരമുള്ള പുതുവത്സര സമ്മാനം ആകും എന്നതില്‍ സംശയിക്കേണ്ടതില്ല. പുസ്തകശേഖരണത്തിനായി കഴിഞ്ഞ 180 ദിവസങ്ങളായി നാം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിവരുന്ന #DonateaBookChallenge നു നല്ല പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രവര്‍ത്തനപന്ഥാവില്‍ 7 വര്‍ഷം പിന്നിടുമ്പോള്‍ നമ്മള്‍ കുമ്പളപ്പള്ളിക്കാരുടെ ‘സ്വന്തമായി ഒരു വായനശാല’ എന്ന സ്വപ്നത്തിനു ഒരു നല്ല തുടക്കം ഇടാന്‍ കഴിഞ്ഞു എന്നുള്ളത് നമുക്കേവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട്. ‘കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയം” എന്ന് നാമകരണം ചെയ്തിട്ടുള്ള നമ്മുടെ വായനശാല നമുക്കോരോരുത്തര്‍ക്കും എന്നുള്ളതു പോലെതന്നെ വരും തലമുറയ്ക്ക് കൂടി പ്രയോജനകരമാവും വിധം വലിയ വിവരശേഖരമുള്ള കുമ്പളപ്പള്ളിയുടെ സാംസ്‌കാരിക-ബൗദ്ധീക സിരാകേന്ദ്രമാക്കി മാറ്റാന്‍ ആവശ്യമായ സര്‍ഗ്ഗാത്മക ഇടപെടല്‍ നടത്താന്‍ കൂടി ഇനിയങ്ങോട്ടുള്ള നാളുകള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വരുംകാലങ്ങളില്‍ നാടിന്റെ കലാകായിക സാംസ്‌കാരിക ബൗദ്ധീക മേഖലകളില്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്താന്‍ ജ്വലക്കും കുമ്പളപ്പള്ളി വായനശാലക്കും കഴിയേണ്ടതുണ്ട്. പ്രായ ലിംഗവ്യത്യാസമില്ലാതെ കൂടുതല്‍ ആളുകള്‍ ഉത്തരവാദിത്തങ്ങളിലേക്കു കടന്നു വന്നുകൊണ്ടു മാത്രമേ പ്രോജ്വലമായ ഒരു മുന്നേറ്റമുണ്ടാക്കാന്‍ നമ്മുക്ക് സാധിക്കുകയുള്ളൂ. ആയതി ലേക്ക് മുഴുവന്‍ പ്രീയപ്പെട്ടവരുടെയും നിര്‍ദ്ദേശങ്ങളും ഇടപെട ലുകളും നിസ്സീമമായി പ്രതീക്ഷിക്കുകയാണ്. നാടിന്റെ സ്വന്തം കലാകാരന്‍മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തി വിവിധ നൃത്ത പരിപാടികളും നാടന്‍പാട്ടുകളും സാംസ്‌കാരിക സായാഹ്നവും അടക്കം ആണ് ജ്വാലഫെസ്റ്റ് 2021 ആസൂത്രണം ചെയ്തിരിക്കുന്നത്.
തിരുവോണ ദിനം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ വലിയ ഹിറ്റിലേക്ക് അടുക്കുകയാണ്. കളക്ഷനിൽ കൂടെയുള്ള ചിത്രങ്ങളെയൊക്കെ ഒരുപാട് പിന്നിലാക്കി കുതിക്കുകയാണ് ചിത്രം. സംവിധായകൻ വിനയന്റെയും നായകൻ സിജു വിൽസണിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായി പത്തൊമ്പതാം നൂറ്റാണ്ട് മാറിക്കഴിഞ്ഞു. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ആഴ്ച്ചയിലെ കളക്ഷൻ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. 23.6 കോടിയാണ് പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ആഴ്ച്ചയിൽ നേടിയതെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രം കാണാൻ ഇപ്പോഴും തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ പ്രദർശനത്തിന് ശേഷം സിജു വിൽ‌സൺ പ്രേക്ഷകരുടെ പ്രതികരണം കണ്ട് കണ്ണീരണിഞ്ഞ് നിൽക്കുന്നതിന്റെ വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. വളരെ സന്തോഷത്തോടെ സിജുവിനെ സ്വീകരിക്കുന്ന മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്‌ണ അടക്കമുള്ള താരങ്ങളെയും വിഡിയോയിൽ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദസാന്നിധ്യമായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. Read More: കണ്ണീരണിഞ്ഞ് സിജു വിൽ‌സൺ; പ്രേക്ഷകരുടെ കൈയടി നേടി ‘പത്തൊമ്പതാം നൂറ്റാണ്ട്’ വിജയകരമായി പ്രദർശനം തുടരുന്നു-വീഡിയോ സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലി പാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. Story Highlights: Pathonpatham noottandu record first week collection Read more on: film | malayalam | Pathonpatham Noottandu News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
ഇന്ന് പ്രായമായവരിലും യുവാക്കളിലും തടിച്ച ആളുകളിലും ഒക്കെ കാണുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ എന്നുള്ളത്. ഈ കൊളസ്ട്രോൾ നമ്മൾക്ക് എങ്ങനെയാണ് വരുന്നത്? എന്തെല്ലാമാണ് ഇതിന് പരിഹാരമായി നമ്മൾ ചെയ്യേണ്ടത്? ശ്രദ്ധിക്കേണ്ട ഭക്ഷണരീതികൾ എന്തെല്ലാമാണ്? ഈ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത് ഇതൊക്കെയാണ്. നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ആണ് നമ്മൾ കൊളസ്ട്രോൾ എന്ന് പറയുന്നത്. കൊഴുപ്പ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് നമുക്ക് നോക്കാം. നമുക്കെല്ലാവർക്കും അറിയാം പലരും കൊളസ്ട്രോൾ ചെക്ക് ചെയ്ത് കഴിയുമ്പോൾ ഒരു 200 നു മുകളിൽ ആവുമ്പോൾ തന്നെ എല്ലാവർക്കും പേടിയാണ്. കൊളസ്ട്രോൾ വരുമോ അതോ അറ്റാക്ക് വരുമോ എന്നുള്ളത്. എന്നൊക്കെ ആലോചിച്ച് നമ്മൾ ഇൻവെസ്റ്റിഗേഷൻ ചാർജ് നോക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത്. എന്താണ് എന്ന് വച്ചാൽ ട്രൈഗ്ലിസറൈറിന്റെ അളവാണ് നമ്മൾ നോക്കേണ്ടത്. ടോട്ടൽ കൊളസ്ട്രോൾ എന്നുള്ളത് ഹൈ ഡെൻസിറ്റി കൊളസ്ട്രോൾ അതുപോലെതന്നെ ട്രൈഗ്ലിസറൈഡ് ഇതിനെയൊക്കെ ആകെ തുക എടുത്തു നോക്കുമ്പോൾ റിപ്പോർട്ടിൽ വരുന്ന സമയത്ത് നമുക്ക് കിട്ടുന്നുണ്ട്. അപ്പോൾ ടോട്ടൽ കൊളസ്ട്രോളിന് അല്ല നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.
കോവിഡ് കാലത്ത് വിദ്വേഷം പടർത്തുന്ന വാർത്തകൾക്കിടയിലും മനുഷ്യത്വം കൈ വിടാത്ത നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുബൈയിലെ ബാന്ദ്രയിൽ 68കാരനായ ഹിന്ദു സമുദായാംഗം മരിച്ചപ്പോൾ അയാളുടെ അന്ത്യകർമങ്ങൾക്ക് തുണയായത് മുസ്ലിംകളായ അയൽക്കാർ. മരിച്ച പ്രേംചന്ദ്ര ബുദ്ധലാൽ മഹാവീറിൻറ ബന്ധുക്കൾക്ക് ലോക് ഡൗൺ കാരണം ഗരീബ് നഗറിലെ വീട്ടിലെത്താനായില്ല. തുടർന്ന് മുസ്ലിംകളായ അയൽക്കാർ, ഇദ്ദേഹത്തിന്റെ മൃതദേഹം ചുമലിലേറ്റി രാമമന്ത്രവും ചൊല്ലി ശ്മശാനത്തിലേക്ക് പോവുകയായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ദരിദ്ര കുടുംബാംഗമാണ് മഹാവീർ. മരിക്കുമ്പോൾ മകൻ അടുത്തുണ്ടായിരുന്നു. ഇയാൾ ബന്ധുക്കളെ വിവരം അറിയിച്ചിട്ടും അവർക്ക് എത്താനായില്ല. അടുത്ത ജില്ലയിൽ താമസിക്കുന്ന സഹോദരങ്ങളെ വിവരം അറിയിക്കാനുമായില്ല. തുടർന്നാണ് അയൽക്കാർ സഹായത്തിനെത്തിയത്. അവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് മകൻ മോഹനൻ മകൻ മോഹനൻ പറഞ്ഞു. മഹാവിറിനെ വർഷങ്ങളായി അറിയാമെന്നും ഇത്തരം ഘട്ടങ്ങളിൽ മനുഷ്യത്വം മതത്തിന്റെ അതിർവരമ്പുകൾ മറികടക്കേണ്ടതുണ്ടെന്നും അന്ത്യകർമങ്ങളിൽ സഹായിച്ച യൂസഫ് സിദ്ദീഖ് ശൈഖ് പറഞ്ഞു. ഉത്തർപ്രദേശിലെ മീറത്തിൽ നിന്നും സമാന സംഭവം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് റിപ്പോർട്ട് ആഴ്ച റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.
ജോഹാനസ്ബെര്‍ഗ്: മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ രൂക്ഷമായ കലാപത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. എണ്ണൂറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വാസുലു നതാല്‍, ഗാവുടെംഗ് പ്രവിശ്യകളിലാണു കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്രമികള്‍ കടകള്‍ കൊള്ളയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി. സുമയുടെ മകള്‍ ഡുഡ്സിലെ നടത്തിയ ചില ട്വീറ്റുകള്‍ കലാപത്തിനു പ്രേരകമായോ എന്ന് അന്വേഷിച്ചുവരുന്നു. അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ 15 മാസം തടവിനു ശിക്ഷിക്കപ്പെട്ട സുമ, കഴിഞ്ഞ ബുധനാഴ്ച ജയിലില്‍ സ്വമേധയാ എത്തിയതിനു പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്ക് അപ്പം, അരവണ എന്നിവ വാങ്ങാൻ മൂന്ന് സ്ഥലത്ത് കൗണ്ടറുകൾ ഒരുക്കി. പ്രധാന കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത് പതിനെട്ടാംപടിയുടെ വലത്ത് ആഴിയുടെ ഭാഗത്താണ്. കാർഡ്, യു.പി. ഐ. ഐ.ഡി. എന്നിവ മാത്രം ഉപയോഗിക്കുന്നവർക്കയി അഞ്ച്, ഏഴ് എന്നീ കൗണ്ടറുകളുണ്ട്. www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴി പ്രസാദങ്ങൾ ബുക്ക് ചെയ്തുവരുന്നവർക്ക് ആറാമത്തെ കൗണ്ടറിൽനിന്നും ഇവ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മാളികപ്പുറം ക്ഷേത്രത്തിനടുത്ത് മൂന്നും അന്നദാനമണ്ഡപത്തിനടുത്ത് നാലും കൗണ്ടറുകൽ സ്ഥാപിച്ചതിൽ ഓരോന്ന്‌ കാർഡ്, യു.പി.ഐ. എന്നിവയ്ക്കായുള്ളതാണ്. സന്നിധാനത്ത് ഇ-കാണിക്ക സമർപ്പിക്കുന്നതിനായി താഴെ തിരുമുറ്റത്ത് മഹാകാണിക്കയ്ക്ക് അടുത്തും ശ്രീകോവിലിന് വലത്ത് പ്രസാദം കൊടുക്കുന്നിടത്തും ക്യു.ആർ.കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 62,000 ഓളം പേരാണ് സന്നിധാനത്ത് ചൊവ്വാഴ്ച ദർശനത്തിന് ബുക്ക് ചെയ്തതത്. ശബരിമല കയറുന്നതിനിടെ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. കൺട്രോൾ റൂം നമ്പർ-0473-5203232. ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Naalukettu home tour: കേരള തനിമയുള്ള വീട്, അതേ നാലുകെട്ട് വീട്. കാലം എത്രയൊക്കെ കടന്നുപോയാലും സമൂഹം എത്രയൊക്കെ വളർന്നാലും, ആ പഴയ നാടൻ ഭംഗികളുടെ ആസ്വാധനം ഒന്നും മലയാളികളിൽ നിന്ന് ഒരിക്കലും വിട്ടുപോകില്ല. അത്തരത്തിൽ, ഇപ്പോഴും കേരള സ്റ്റൈൽ നാടൻ തനിമകളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ വീട് പരിചയപ്പെടുത്തുന്നത്. എന്നാൽ, പഴയകാല പാരമ്പര്യങ്ങൾ വിളിച്ചുണർത്തുന്ന വീടാണെങ്കിലും, ഇതിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ കാഴ്ച്ചകൾ പുത്തൻ വിസ്മയങ്ങൾ നൽകുന്നു. വീടിനെ കുറിച്ച് പറഞ്ഞാൽ, 7.3 സെന്റ് സ്ഥലത്തിനകത്ത് 2733 sqft വിസ്തീർണ്ണത്തിൽ 5 ബെഡ്റൂമുകൾ അടങ്ങിയ വീടാണിത്. വീടിന്റെ എക്സ്റ്റീരിയർ വർക്കുകൾ മുഴുവനായും കേരള സ്റ്റൈലിൽ ആണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ മുൻവശത്ത് ഗേറ്റോ മതിലോ ഒന്നുമില്ലാത്തത് വീടിന്റെ പുറംഭംഗി വർധിപ്പിക്കുന്നു. വീടിന് മുൻവശത്തെ മനോഹരമായ പൂന്തോട്ടത്തിനിടയിൽ സിമന്റ്‌ കൊണ്ട് നിർമ്മിച്ച ഒരു മനോഹര മരം വീട്ടുമുറ്റത്തിന്റെ മനോഹാരിതയിൽ അലിഞ്ഞു ചേരുന്നു. ചാരുപടികൾ അടങ്ങിയ സിറ്റ്ഔട്ടിലൂടെ വീടിനകത്തേക്ക് കടന്നാൽ, നേരെ ലിവിങ് റൂമിലേക്കെത്താം. വീടിനകത്ത് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ ഇന്റീരിയർ വർക്കുകളിൽ നമ്മുടെ കണ്ണുകൾ പതിയും. ഡി ലൈഫ് ആണ് വീടിന്റെ ഇന്റീരിയർ വർക്ക് മുഴുവനായും ചെയ്തിരിക്കുന്നത്. ഐവറി നിറത്തിലുള്ള ടൈൽ ഉപയോഗിച്ചാണ് വീടിന്റെ ലിവിങ് ഏരിയയിലെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്. വൈറ്റ് നിറത്തിലുള്ള പെയിന്റിംഗ് വീടിന്റെ ഉൾവശം മനോഹരമാക്കുന്നു. ബ്ലാക്ക് & വൈറ്റ് കളർ കോമ്പോയിൽ ആണ് വീടിന്റെ ഡയ്നിംഗ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് & വൈറ്റ് കളർ കോമ്പോയിൽ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് വീടിന്റെ കിച്ചൺ നിർവഹിച്ചിരിക്കുന്നത്. വിശാലമായ 5 ബെഡ്റൂമുകൾ വീടിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തു പറയേണ്ടതാണ്. Naalukettu home tour. video credit : Start Deal Share stebin Prev Post വീട് എന്ന സ്വപ്നം ഇനി എല്ലാവർക്കും കയ്യെത്തും ദൂരത്ത്.!! മനോഹരമായ വീടിന്റെ വീഡിയോ കാണാം | Home tour video Next Post പുറംമേനിയേക്കാൾ ഭംഗിയുള്ള ഇന്റീരിയർ കാഴ്ച്ചകൾ ; 12 സെന്റിലെ 48 ലക്ഷം രൂപയുടെ മനോഹരമായ വീട് | Home tour video
ആകെ മരണസംഖ്യ 10,000 കടന്നു, ഇന്നലെ മാത്രം ആയിരത്തിലധികം മരണങ്ങൾ. ലോകമാകെ അവലോകനം ചെയ്താൽ ഇതുവരെ ആകെ 240000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 25000 ൽ കൂടുതൽ കേസുകൾ. മരണ സംഖ്യയുടെ എണ്ണത്തിൽ ഇറ്റലി ചൈനയെ മറികടന്നു. ഇറ്റലിയിൽ ഇതുവരെ 3405 മരണങ്ങൾ, ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 427 മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5300 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 41000 കവിഞ്ഞു. യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3300 ലധികം കേസുകളും 197 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ പതിനെണ്ണായിരത്തോളം കേസുകളും 837 മരണങ്ങളും. ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2933 കേസുകൾ, മരണങ്ങൾ 16. ഇതുവരെ ആകെ 15320 ഓളം കേസുകളിൽ നിന്ന് 44 മരണങ്ങൾ. ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിഎണ്ണൂറിലധികം കേസുകളും 108 മരണങ്ങളും. ഇതുവരെ ആകെ 11000 ഓളം കേസുകളും 372 മരണങ്ങളും. യുകെയിൽ ഇന്നലെ മാത്രം 643 കേസുകളും 40 മരണങ്ങളും. ഇതുവരെ ആകെ 3200 ലധികം കേസുകളിൽ നിന്നും 144 മരണങ്ങൾ. സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1100 ലധികം കേസുകൾ, 10 മരണങ്ങൾ. ഇതുവരെ ആകെ 4200 ലധികം കേസുകളിൽ നിന്ന് 43 മരണങ്ങൾ. നെതർലൻഡ്സ്, ഓസ്ട്രിയ, ബെൽജിയം എന്നിവിടങ്ങളിൽ ഇന്നലെ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ ഇന്നലെ മാത്രം 4400 ലധികം കേസുകളും 39 മരണങ്ങളും, ഇതുവരെ ആകെ പതിമൂവായിരത്തിചില്വാനം കേസുകളിൽനിന്ന് 189 മരണങ്ങൾ. ഇറാനിൽ ഇന്നലെ മാത്രം 1000 ലധികം കേസുകൾ, 149 മരണങ്ങൾ. ആകെ കേസുകൾ 18400 കടന്നു, മരണം 1284. തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 152 കേസുകൾ, ഇന്നലെ മരണസംഖ്യ 7. അവിടെ 8565 ഓളം കേസുകളിൽ നിന്ന് 91 മരണങ്ങൾ. ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. ഹുബൈ-വുഹാൻ പ്രവിശ്യയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3245 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 70000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2300 ൽ താഴെയായി. ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 64. ലക്സംബർഗ്, ചിലി, തുർക്കി, മലേഷ്യ, പോർച്ചുഗൽ, നോർവേ, ഓസ്ട്രേലിയ, പാകിസ്ഥാൻ, അയർലണ്ട്, ബ്രസീൽ, ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക്ക്, കാനഡ, സ്വീഡൻ, നോർവേ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ പതിനേഴാം തീയതി രാത്രി (00.00 CET 18.03.2020) വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്. പെറുവിൽ രാജ്യാതിർത്തികൾ അടച്ചതിന് പുറമേ മാർച്ച് 30 വരെ രാജ്യവ്യാപകമായി പകൽ പുറത്തിറങ്ങുന്നത് നിരോധിക്കുകയും രാത്രി കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. കൊളംബിയ രാജ്യാന്തര അതിർത്തി അടച്ചു, 30 ദിവസ കാലത്തേക്ക് പൗരന്മാർക്ക് പോലും പ്രവേശനമില്ല. മാർച്ച് 31 വരെ അർജൻറീന ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചയിൽ 281000 പേർ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നൽകി. കാർ നിർമ്മാണ കമ്പനികളോട് വെൻറിലേറ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ട് യുകെ. യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മീഷണറുടെ അഭ്യർത്ഥനയെ തുടർന്ന് യൂറോപ്പിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് സ്പീഡ് കുറച്ചു. മൊണാക്കോയിൽ പ്രിൻസ് ആൽബർട്ട് രണ്ടാമന് കൊറോണ സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഏപ്രിൽ 30 വരെ നീട്ടി വച്ചു. ജോർദാൻ ലോക്ക് ഡൗൺ ശക്തമാക്കി, തലസ്ഥാനമായ അമാൻ സൈന്യത്തിൻറെ നിയന്ത്രണത്തിലാക്കി. ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് ഇസ്രയേൽ നിർദ്ദേശം നൽകി. ഏപ്രിൽ 25ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ശ്രീലങ്ക മാറ്റിവെച്ചു. ഈജിപ്ത് എല്ലാ വിമാനത്താവളങ്ങളും അടച്ചു. എല്ലാ വിമാന സർവീസുകളും നിരോധിച്ചു. ഇന്ത്യയിൽ ഹെൽത് ആൻഡ് ഫാമിലി വെൽഫെയർ സ്ഥിരീകരിച്ച 173 കേസുകളാണ് അവസാനം വിവരം കിട്ടുമ്പോൾ ഉള്ളത് എങ്കിലും ആകെ കേസുകളുടെ എണ്ണം 200 നോട് അടുക്കുന്നുവെന്നാണ് മറ്റ് സോഴ്സുകൾ സൂചിപ്പിക്കുന്നത്. നാലാമത്തെ മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു എന്നതാണ് ഇന്നലത്തെ പ്രത്യേകത. പഞ്ചാബിലാണ് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. 72 വയസ് പ്രായമുള്ള, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളയാളാണ് കോവിഡിന് കീഴടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. പുതുതായി ഗുജറാത്തും ഛത്തീസ്ഘട്ടും പോലെയുള്ള സംസ്ഥാനങ്ങളിൽക്കൂടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ പത്തൊൻപത് സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിലാണ് ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കമ്യൂണിറ്റി ട്രാൻസ്മിഷനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നിട്ടുണ്ട്. ഐ.സി.എം.ആർ നടത്തിയ സെൻ്റിനൽ സർവെയിലൻസ് അത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസ് സംശയങ്ങൾ ഉയർത്തുകയാണു ചെയ്തിട്ടുള്ളത്. ഡൽഹിയിൽ നിന്ന് ജോലി അന്വേഷിച്ച് തമിഴ്നാട്ടിലെത്തിയ യുവാവിൽ ഇക്കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പതിനാറാം തിയതിയാണ് യുവാവ് ചികിൽസ തേടിയത്. രണ്ട് ദിവസം ട്രെയിൻ യാത്രയ്ക്ക് ശേഷം പന്ത്രണ്ടാം തിയതിയാണ് യുവാവ് ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയത്. ഇയാൾക്ക് വിദേശ ട്രാവൽ ഹിസ്റ്ററിയോ അങ്ങനെയുള്ളവരുമായി സമ്പർക്കത്തിൻ്റെ ഹിസ്റ്ററിയോ ഇല്ല എന്നതാണ് കമ്യൂണിറ്റി ട്രാൻസ്മിഷൻ നടക്കുന്നുണ്ട് എന്ന സംശയം ഉയർത്താൻ കാരണം. പക്ഷേ ഇയാളുടെ കോണ്ടാക്റ്റ് ട്രേസിങ്ങ് അതേപോലെ ദുഷ്കരമാണ്. വിവിധ സംസ്ഥാനങ്ങളും എയർപോർട്ട് പോലെ ട്രേസ് ചെയ്യാൻ എളുപ്പമല്ലാത്ത റെയിൽ ഗതാഗതവും രോഗം എവിടെനിന്ന് കിട്ടിയെന്നും ആർക്കൊക്കെ ബാധിച്ചേക്കാമെന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരം കൂടുതൽ പ്രയാസമേറിയതാക്കുന്നു. ആ ചോദ്യങ്ങൾക്ക്‌ എല്ലാം കൃത്യമായ ഉത്തരം കിട്ടാതെ കമ്യൂണിറ്റി ട്രാൻസ്മിഷനെക്കുറിച്ച്‌ ഉറപ്പ്‌ പറയാനാവില്ല. ജനങ്ങളെ പരിഭ്രാന്തരാക്കിയേക്കാം എന്ന കാരണം പറഞ്ഞ്‌ പൊതുജന പങ്കാളിത്തത്തോടെയുള്ള കോണ്ടാക്റ്റ്‌ ട്രേസിങ്ങിൽ നിന്ന് സംസ്ഥാനങ്ങൾ വിട്ടുനിൽക്കുന്ന അവസ്ഥയുമുണ്ട്‌ ഇന്ത്യയുടെ ടെസ്റ്റുകളുടെ എണ്ണം ജനസംഖ്യയ്ക്ക് ആനുപാതികമായി കുറവാണെന്നും കേസുകൾ റിപ്പോർട്ട് ചെയ്തതിലുമധികം ഉണ്ടാവാമെന്നും സംശയങ്ങൾ പലവഴിക്ക് ഉയരുന്നുണ്ടെങ്കിലും ഉറപ്പിച്ച് പറയാവുന്നത് ഒന്നേയൊന്നാണ്, അതീവ ജാഗ്രത പുലർത്തേണ്ടുന്ന സമയമാണിതെന്ന്. കേരളത്തിൽ 17-ഉം 18-ഉം തീയതികളിൽ ഒരു പുതിയ രോഗി പോലുമുണ്ടാവാത്തതിൻ്റെ ആശ്വാസം, അതുവരെ തുടർന്നുപോന്ന പ്രതിരോധപ്രവർത്തനങ്ങളെ ലാഘവത്തോടെ കാണാൻ ജനങ്ങളെ പ്രേരിപ്പിച്ചോ എന്ന് സംശയമുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും സാധാരണ പോലുള്ള തിരക്കുണ്ടായിരുന്നു കഴിഞ്ഞ ദിവസം. അത്രയ്ക്കങ്ങ് റിലാക്സ് ചെയ്യാനുള്ള സമയമായില്ലെന്ന് മാത്രമല്ലാ, ഏറ്റവും ജാഗ്രത പുലർത്തേണ്ട സമയവും കൂടിയാണീ വരുന്ന രണ്ടാഴ്ചക്കാലം. ഇത്രയും നാൾ നമ്മൾ കാണിച്ച വലിയ ജാഗ്രതയുടെ ഗുണമാണ്, ദിവസേന ഒന്നും രണ്ടും രോഗികൾ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നത്. ഇത് കൃത്യം ഇങ്ങനെ തന്നെ തുടർന്നാൽ, രണ്ടാഴ്ചകൊണ്ട് ഭീതിയുടെ ഒരു കടമ്പ നമ്മൾ കടന്നുവെന്ന് പറയാം. അതിനകം മറ്റുരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടി രോഗവ്യാപനം നിയന്ത്രണ വിധേയമാകുക കൂടി ചെയ്താൽ മാത്രം നമുക്കും ആശ്വസിക്കാനുള്ള വകയായി. പക്ഷെ, അതിനിടയിൽ നമ്മുടെ നാട്ടിലും അപ്രതീക്ഷിതമായി ഉയർന്നതോതിൽ രോഗികളുണ്ടായാൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിയും. അതൊഴിവാക്കാൻ വേണ്ടിയാണ് ആൾക്കൂട്ടങ്ങൾ ഉണ്ടാക്കരുതെന്നും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീണ്ടും വീണ്ടും പറയുന്നത്. ഇന്നലെ ഒരു പുതിയ രോഗി കൂടി നമ്മുടെ സംസ്ഥാനത്തുണ്ടായി, കാസർഗോട്ട്. അയർലണ്ടിൽ നിന്നും വന്ന ഒരാളായിരുന്നു അത്. ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇപ്പോൾ 25 ആയി. 31173 പേർ നിരീക്ഷണത്തിലുമുണ്ട്. ജനങ്ങൾ പലതരം ആശങ്കകളിലേക്ക് പോകുന്ന ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പൊതുജനക്ഷേമ പദ്ധതികളുടെ ‘കൊറോണ പാക്കേജ്’ വലിയ കൈയടി അർഹിക്കുന്നുണ്ട്. ദുരന്തവേളയിൽ മനുഷ്യൻ്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും വെള്ളവും വൈദ്യുതിയുമൊക്കെ ക്ഷാമമില്ലാതെ ലഭിക്കുമെന്നത് തന്നെ വലിയൊരാശ്വാസം പകരും. അത്തരം പ്രത്യാശ പകരുന്ന വാർത്തകൾക്കിടയിലും സർക്കാരെന്തിനാണ് പരീക്ഷകളുടെ കാര്യത്തിൽ ഇങ്ങനെ കടുംപിടുത്തം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. നിരവധി കുട്ടികൾ വളരെ ദൂരെ നിന്നുവരെ ബസിലൊക്കെ സഞ്ചരിച്ചാണ് പരീക്ഷയ്ക്ക് വരുന്നത്. അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷയെഴുതുന്ന സ്കൂളുകൾ വരെയുണ്ട്. അവിടെയെങ്ങനെയാണ് ഫിസിക്കൽ ഡിസ്റ്റൻസിംഗ് പ്രാവർത്തികമാകുന്നത്? നമ്മൾ കൈക്കൊണ്ട മറ്റു പ്രതിരോധ പ്രവർത്തനങ്ങളെയെല്ലാം ഒറ്റയടിക്ക് റദ്ദ് ചെയ്യാൻ അതുതന്നെ മതിയല്ലോ. സന്ദർഭത്തിനൊത്ത ഉചിതമായ തീരുമാനം സർക്കാർ ഇക്കാര്യത്തിൽ കൈക്കൊള്ളണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കേരള ആരോഗ്യ വകുപ്പിൻറെ ഉത്തരവുപ്രകാരം ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് വിദേശരാജ്യങ്ങളിൽ നിന്നും വന്നവരുടെ ക്വാറന്റൈൻ തീരുമാനിക്കുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് വൈകുന്നു എന്നത് ഒരു പ്രശ്നമാണ്. ഇത് പ്രതിരോധനടപടികളെ ബാധിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൊവിഡ് രോഗത്തെ പറ്റി വ്യക്തമായ ധാരണയും പ്രതിരോധിക്കാൻ ആവശ്യത്തിന് സമയവും ലഭിച്ച പ്രദേശമെന്ന നിലയിൽ ഇന്ത്യയും നമ്മുടെ കേരളവും രോഗവ്യാപനത്തിൻ്റെ തീവ്രമായ മൂന്നാം ഘട്ടത്തെ ശക്തമായി തന്നെ പ്രതിരോധിക്കേണ്ടതാണ്. അതങ്ങനെ തന്നെയായിരിക്കുമെന്ന് പ്രത്യാശിക്കാം. സർക്കാരും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ അത് നടക്കൂ… ഓർക്കുക, നമുക്ക് മറ്റൊരു ഓപ്ഷനില്ലാ. ലേഖകർ Jinesh P.S Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness. Manoj Vellanad After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
ഐ.സി.യുവില്‍ കിടന്ന് എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര; ദ്യശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍ by rdpathram February 22, 2021 February 22, 2021 മലയാളികളെ ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകം കാണിച്ച സഞ്ചാരിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് രാജ്യതിര്‍ത്തികള്‍ക്കപ്പുറത്തെ കാഴ്ച്ചകള്‍ മലയാളിയിലെത്തിക്കാനായി അദ്ദേഹം യാത്രകള്‍ ആരംഭിച്ചത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം അതിന് മുടക്കം വരുത്തിയിരുന്നില്ല. അസുഖ ബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കയില്‍ കിടക്കുമ്പോഴും തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സഫാരി ചാനല്‍ പുറത്തുവിട്ടിരുന്നു. സഞ്ചാരത്തിന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലായിരുന്നു അത്. വാര്‍ത്തയും ചിത്രങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ആദ്യ കാലങ്ങളില്‍ ഒരു സ്വകാര്യ ചനല്‍ വഴിയായിരുന്നു അരമണിക്കൂര്‍ നീളുന്ന സഞ്ചാരം സംപ്രേഷണം ചെയ്തിരുന്നത്. എന്നാല്‍ ഏറെ വൈകാതെ സഫാരി എന്ന സ്വന്തം ചാനലിലൂടെ സഞ്ചാരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. യാത്രകള്‍ ചിത്രീകരിക്കുകയും സ്വയം അത് എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചു പോന്നിരുന്നത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം അതിന് മുടക്കം വരുത്തിയിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഒരു മെഡിക്കല്‍ പരിശോധനയില്‍ അദ്ദേത്തിന് പിത്താശയത്തില്‍ കല്ല് കണ്ടെത്തിത്. എന്നാല്‍ തത്ക്കാലം അത് നീക്കം ചെയ്യേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് ജനുവരിയില്‍ വയറ്റില്‍ വീണ്ടും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ കല്ല് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ അവസ്ഥയില്‍ കല്ല് നീക്കം ചെയ്യേണ്ടതില്ലെങ്കിലും യാത്രകള്‍ക്കിടയില്‍ ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞ ഏതെങ്കിലും രാജ്യങ്ങളില്‍ വെച്ച് സ്ഥിതി ഗുരുതരമായാല്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലൂടെ സന്തോഷ് ജോര്‍ജ് കുളങ്ങര തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ”എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടല്‍ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവില്‍ ശ്വസിക്കാന്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായി വന്നു. സി.ടി സ്‌കാനില്‍ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരായി തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ലാപ്‌ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് രാത്രി വൈകിയിരുന്നും ജോലികള്‍ തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും വേദന കൂടി. ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതല്‍ പരിശോധനകള്‍ നടത്തി. അപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവില്‍ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ‘ഞായറാഴ്ച പകല്‍ ഞാന്‍ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഒരു മുതിര്‍ന്ന ഡോക്ടര്‍ എന്റെ അടുത്തു വന്നു പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍”. #safari channel#santhosh george kullangara Share 0 FacebookTwitterPinterestWhatsappEmail Recent Posts അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. June 8, 2022 പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ May 4, 2022 സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം March 16, 2022 കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍
-----Select------ February 2022 January 2022 December 2021 September 2021 November 2021 ഓക്ടോബര്‍2021 ആഗസ്റ്റ് 2021 ജൂലൈ 2021 ജൂണ്‍ 2021 മെയ് 2021 ഏപ്രില്‍ 2021 മാര്‍ച്ച് 2021 ഫെബ്രുവരി 2021 ജനുവരി 2021 ഡിസംബര്‍ 2020 നവംബര്‍ 2020 ഒക്ടോബര്‍ 2020 സെപ്റ്റംബര്‍ 2020 ആഗസ്റ്റ് 2020 ജൂലൈ 2020 ജൂണ്‍ 2020 മെയ് 2020 ഏപ്രില്‍ 2020 മാര്‍ച്ച് 2020 ഫെബ്രുവരി 2020 ജനുവരി 2020 ഡിസംബര്‍ 2019 നവംബര്‍ 2019 ഒക്‌ടോബര്‍ 2019 സെപ്റ്റംബര്‍ 2019 ആഗസ്റ്റ് 2019 ജൂലൈ 2019 ജൂണ്‍ 2019 മെയ് 2019 ഏപ്രില്‍ 2019 മാര്ച്ച് 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബര്‍ 2018 നവംബര്‍ 2018 ഒക്‌ടോബര്‍ 2018 സെപ്റ്റംബര്‍ 2018 ആഗസ്റ്റ് 2018 ജൂലൈ 2018 ജൂണ്‍ 2018 മെയ് 2018 ഏപ്രില്‍ 2018 മാര്‍ച്ച് 2018 ഫെബ്രുവരി 2018 ജനുവരി 2018 ഡിസംബര്‍ 2017 നവംബര്‍ 2017 ഒക്ടോബര്‍ 2017 സെപ്തംബര്‍ 2017 ആഗസ്റ്റ് 2017 ജൂലൈ 2017 ജൂണ്‍ 2017 മെയ് 2017 ഏപ്രില്‍ 2017 മാര്‍ച്ച് 2017 ഫെബ്രുവരി 2017 ജനുവരി 2017 2016 ഡിസംബര്‍ 2016 നവംബര്‍ 2016 ഒക്ടോബര്‍ 2016 സെപ്തംബര്‍ 2016 ഓഗസ്റ്റ് 2016 ജൂലൈ 2016 ജൂണ്‍ 2016 മെയ്‌ 2016 ഏപ്രില്‍ 2016 മാര്‍ച്ച്‌ 2016 ഫെബ്രുവരി 2016 ജനുവരി 2015 ഡിസംബര്‍ 2015 നവംബര്‍ 2015 ഒക്ടോബര്‍ 2015 സെപ്തംബര്‍ 2015 ആഗസ്റ്റ്‌ 2015 ജൂലൈ 2015 ജൂണ്‍ 2015 മെയ്‌ 2015 ഏപ്രില്‍ 2015 മാര്‍ച്ച്‌ 2015 ഫെബ്രുവരി 2015 ജനുവരി 2014 ഡിസംബര്‍ 2014 നവംബര്‍ 2014 ഒക്ടോബര്‍ 2014 സെപ്റ്റംബര്‍ 2014 ആഗസ്റ്റ്‌ 2014 ജൂലൈ 2014 ജൂണ്‍ 2014 മെയ്‌ 2014 ഏപ്രില്‍ 2014 മാര്‍ച്ച്‌ 2014 ഫെബ്രുവരി 2014 ജനുവരി 2013 ഡിസംബര്‍ 2013 നവംബര്‍ 2013 ഒക്ടോബര്‍ 2013 സെപ്റ്റംബര്‍ 2013 ആഗസ്റ്റ് 2013 ജൂലായ് 2013 ജൂണ്‍ 2013 മെയ്‌ 2013 ഏപ്രില്‍ 2013 മാര്‍ച്ച് 2013 ഫെബ്രുവരി 2013 ജനുവരി 2012 ഡിസംബര്‍ 2012 നവംബര്‍ 2012 ഒക്ടോബര്‍ 2012 സെപ്റ്റംബര്‍ 2012 ആഗസ്റ്റ് 2012 ജൂലൈ 2012 ജൂണ്‍ 2012 മെയ് 2012 ഏപ്രില്‍ 2012 മാര്‍ച്ച്‌ 2012 ഫെബ്രുവരി 2012 ജനുവരി 2011 ഡിസംബര്‍ 2011 നവംബര്‍ 2011 ഒക്ടോബര്‍ 2011 സെപ്തംബര്‍ 2011 ആഗസ്റ്റ്‌ 2011 ജൂലൈ 2011 ജൂണ്‍ 2011 മെയ് 2011 ഏപ്രില്‍ 2011 മാര്‍ച്ച്‌ മുഖമൊഴി ലേഖനങ്ങള്‍ വഖഫ് ബോര്‍ഡിലെ ആദ്യ സ്ത്രീശബ്ദം സംസാരിക്കുന്നു ശമീമ ഇസ്‌ലാഹിയ/ ഫൗസിയ ഷംസ് രാജ്യത്താകമാനമുള്ള വഖഫ് സ്വത്തുക്കളുടെ ഭരണം വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുന്നുവെന്നും വഖഫിനു കീഴിലെ സ്വത്തും പണവും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനും വഖഫിനു കീഴിലെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടാല്‍ അതു തിരിച്ചെടുക്കുന്നതിനും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ബലത്തിലാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് അതിവിപുലമായ അധികാരങ്ങളാണ് കേന്ദ്ര നിയമം വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയിരിക്കുന്നത്. രജിറ്റര്‍ ചെയ്തിട്ടുള്ള വഖഫുകള്‍ക്ക് റെന്റ് കണ്‍ട്രോള്‍ ആക്ട്, ലാന്റ് റിഫോംസ് ആക്ട്, ലാന്റ് അക്യുഷന്‍ ആക്ട് തുടങ്ങിയ നിയമങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. വഖഫ് സ്വത്ത് സമ്പന്ധമായുണ്ടാവുന്ന തര്‍ക്കങ്ങളിലും വ്യവഹാരങ്ങളിലും ബോര്‍ഡ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയുള്ളൂ. അതേപോലെ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ലിലെ അംഗങ്ങള്‍ക്ക് മാത്രമേ ബോര്‍ഡ് നല്‍കുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കൂ. ഇത്തരമൊരു അധികാര കേന്ദ്രങ്ങളിലേക്ക് നാളിതുവരെയായി സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. മഹല്ലു ഭരണരംഗത്തേക്കുള്ള സ്ത്രീ പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ മഹല്ലുകളെ നിയന്ത്രിക്കുന്ന വഖഫ് ഭരണ രംഗത്തേക്കുളള സ്ത്രീ പ്രാതിനിധ്യം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. വഖഫ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഷമീമ ഇസ്‌ലാഹിയ ആരാമത്തോട് സംസാരിക്കുന്നു കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ 1977 നവംബര്‍ 10-ന് പ്രൊഫസര്‍ അബ്ദുല്‍ ഹമീദിന്റെയും പടപ്പില്‍ ഖദീജയുടെയും മകളായി ജനിച്ചു. അറബിയില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ നേടി. വഖഫ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം കൂടാതെ 2010 മുതല്‍ എം.ജി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ല ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ വൈസ് പ്രസിഡന്റ്, ഹോം ഫോര്‍ വിഡോസ് ആന്റ് ഓര്‍ഫന്‍സ് (അത്താണി), ഗേള്‍സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (ഫീല്‍ അറ്റ് ഹോം) എന്നീ സ്ഥാപനങ്ങളുടെ ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. മയ്യില്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ഖാലിദ് ഫാറൂഖിയാണ് ഭര്‍ത്താവ്. മക്കള്‍ അദീബ ഫര്‍ഹ, ഫിദ ഫര്‍ഹ, ദിയാന ഫര്‍ഹ, മുഹമ്മദ് ബിന്‍ ഖാലിദ്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി 25 ഖുര്‍ആന്‍ ലേണിംഗ് ക്ലാസ്സുകളിലായി ആയിരത്തോളം പഠിതാക്കള്‍ ഇവര്‍ക്ക് കീഴിലുണ്ട്. കൂടാതെ ആലംബഹീനരുടെ കണ്ണീരൊപ്പുക എന്ന നിസ്വാര്‍ഥ സേവനത്തിന്റെ പാഠമോതിക്കൊണ്ട് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അത്താണിയെന്ന സ്ഥാപനത്തിന്റെ സാരഥി കൂടിയാണിവര്‍. ജീവിതത്തിന്റെ നിസ്സഹായതയില്‍ മക്കളും പേരമക്കളും കൈയ്യൊഴിഞ്ഞ 62 ഓളം അന്തേവാസികളെ ഇവിടെ ഇവര്‍ സംരക്ഷിച്ചുപോരുന്നു. 1. കേരള വഖഫ് സംവിധാനത്തിനു കീഴിലെ ആദ്യ വനിതാ അംഗമായ് താങ്കള്‍ എങ്ങനെയാണ് ഈ പദവിയെ കാണുന്നത്? വഖഫ് ബോര്‍ഡിലേക്ക് രണ്ട് വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന നിയമ നിര്‍മാണം 2014 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ആദ്യ വനിതാ പ്രതിനിധി എന്ന നിലയില്‍ സമ്മിശ്ര വികാരമാണ് എന്നിലുളവാകുന്നത്. 24,000-ത്തിലധികം വരുന്ന വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പുരോഗതിക്കും നേതൃത്വം വഹിക്കുക എന്നതാണ് വഖഫ് ബോര്‍ഡിന്റെ ഉത്തരവാദിത്വം. മാത്രമല്ല, അര്‍ധ ജുഡീഷ്യല്‍ പദവിയുള്ള ബോര്‍ഡ് എന്ന നിലയില്‍ വഖഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ഉത്തരവാദിത്വവും ഉണ്ട്. ആദ്യ വനിതാ പ്രതിനിധി എന്ന സന്തോഷത്തേക്കാളുപരി ഉത്തരവാദിത്വ നിര്‍വഹണത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് കൂടുതല്‍. 2. വഖഫ് അംഗങ്ങളുടെ നിയമനവും വഖഫിനു കീഴിലെ ഭരണസംവിധാനവും എങ്ങനെയാണ്? വഖഫ് ബോര്‍ഡിലേക്ക് അംഗങ്ങളെ നിയമിക്കുന്നത് വിവിധ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നാണ്. എം.പിമാരില്‍നിന്ന് ഒന്ന്, എം.എല്‍.എയില്‍ നിന്ന് രണ്ട്, മുതവല്ലിമാരില്‍നിന്ന് രണ്ടുപേര്, അഡ്വക്കറ്റ് വിഭാഗത്തില്‍നിന്ന് ഒന്ന്. സാമുദായിക സംഘടനാ പ്രതിനിധികളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നു. ആകെ പത്ത് പേര്‍. ഇതില്‍ രണ്ടുപേര്‍ വനിതകളായിരിക്കണം. 3.വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോവുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ സ്വകാര്യവ്യക്തികളുടെയോ കൈയിലാണ് സ്വത്തുക്കളധികവും. ഇത് തിരിച്ചുപിടിക്കാന്‍ എന്താണ് ചെയ്യുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കേരളത്തെ സംബന്ധിച്ച് ഇത് പൂര്‍ണ്ണമായി ശരിയല്ല. വഖഫ് സ്വത്തുക്കള്‍ മഹല്ല് സംവിധാനത്തിനു കീഴിലോ ട്രസ്റ്റുകള്‍ക്ക് കീഴിലോ കൈകാര്യം ചെയ്യപ്പെടുന്ന ഒരവസ്ഥയാണുള്ളത്. വഖഫ് ചെയ്യുന്ന ആള്‍ സ്വത്ത് സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ പ്രമാണത്തില്‍ കുടുംബത്തിലെ അംഗങ്ങളുടെ പരിരക്ഷ ഉറപ്പുവരത്തക്ക വാചകങ്ങള്‍ ഉള്ളതിനാലാണ് മിക്ക വഖഫ് സ്വത്തും സ്വകാര്യ വ്യക്തികള്‍ കൈകാര്യം ചെയ്യുന്നത്. വസ്വിയ്യത്തില്‍ പറഞ്ഞ പ്രകാരവും ഭരണഘടനയില്‍ പറയപ്പെട്ട പ്രകാരവും അല്ലാതെ വഖഫ് സ്വത്തുക്കള്‍ അനധികൃതമായി ആരെങ്കിലും കൈയടക്കിയെങ്കില്‍ അത് തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നതാണ്. 4. സ്വത്തുക്കള്‍ അന്യാധീനപ്പെടുമ്പോള്‍ അത് തിരിച്ചുപിടിക്കാനുള്ള സംവിധാനം മാത്രമായി വഖഫ് മാറിയോ? ആദ്യകാലത്ത് ധര്‍മ്മിഷ്ഠരായ ആളുകള്‍ തങ്ങളുടെ സമ്പാദ്യം വഖഫ് ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇപ്പോഴത് കുറഞ്ഞുവരുന്നതുപോലെ തോന്നുന്നു. ഇന്ന് കൂടുതലും അറബ് സംഭാവനയെയാണ് ആശ്രയിക്കുന്നത്. എന്താണിതിനു കാരണം? എക്കാലത്തും ധര്‍മിഷ്ഠരായവര്‍ ധര്‍മ്മം ചെയ്യുന്നുണ്ട്. അറബ് സംഭാവന എന്നത് പള്ളി നിര്‍മ്മാണത്തില്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. വിവിധ മത സാംസ്‌കാരിക സംഘടനകള്‍, പ്രത്യേകിച്ച് കേരളീയര്‍ സംഭാവനയിലൂടെ സ്വരൂപിക്കുന്ന സംഖ്യകൊണ്ടാണ് ഉയര്‍ന്നുനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത്. 5. സ്വത്തുക്കള്‍ വഖഫ് ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകളും മുന്‍പന്തിയിലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളുടെ ഇന്നത്തെ മനോഭാവം എങ്ങനെയാണ്? ഇത്തരം വിഷയങ്ങളില്‍ എന്നും സ്ത്രീകള്‍ മുന്‍പന്തിയില്‍ തന്നെയാണ്. മതപ്രഭാഷണങ്ങള്‍ കേട്ട് സ്വര്‍ണ്ണാഭരണങ്ങള്‍ സംഭാവന നല്‍കുന്നതില്‍ സ്ത്രീകള്‍ ഇന്നും മുന്‍പന്തിയില്‍ തന്നെയാണ്. ഏതൊരു വഖഫ് സ്വത്തിനും പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാണ്. അല്ലാഹു മനുഷ്യന്റെ ഉദ്ദേശ്യശുദ്ധിയെയാണ് പരിഗണിക്കുന്നത്. 6. മുസ്‌ലിംകളുടെ ആദ്യ ഭരണസംവിധാനമാണ് മഹല്ലുകള്‍. മഹല്ലുകളെ നിയന്ത്രിക്കുന്നത് വഖഫ് ബോര്‍ഡുകളാണ്. സാമൂഹ്യരംഗത്ത് മുസ്‌ലിം സ്ത്രീകള്‍ സജീവമാകുന്ന ഇക്കാലത്തും എന്തുകൊണ്ടാണ് നമ്മുടെ സ്ത്രീകള്‍ മഹല്ലുകളിലെ അധികാര കേന്ദ്രങ്ങളിലേക്ക് എത്താത്തത്? ആരാണിതിനു തടസ്സം? ഈ പോരായ്മ നികത്താന്‍ വനിതാ അംഗമെന്ന നിലയില്‍ വല്ലതും ചെയ്യാനായോ? സ്ത്രീകള്‍ മഹല്ലുഭരണത്തില്‍ സജീവമാകണം എന്നുപറയുമ്പോള്‍ പൗരോഹിത്യം അതിനെതിരെ വാളോങ്ങും. പള്ളിയിലെ ജീവനക്കാര്‍ക്ക് ഭക്ഷണം ഒരുക്കിക്കൊടുക്കാനും പാതിരാ പ്രസംഗങ്ങളിലെ ലേലം വിളികളില്‍ പങ്കാളികളാകാനും മാത്രമേ നല്ലപാതിയെ പറ്റൂ എന്ന് പൗരോഹിത്യം തീരുമാനിക്കുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. നമുക്ക് കാത്തിരുന്ന് കാണാം. 7. വിവാഹം, വിവാഹമോചനം എന്നീ കാര്യങ്ങള്‍ മഹല്ലു സംവിധാനത്തിന്റെ കൂടെത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പലപ്പോഴും അത് ഇസ്‌ലാമിന്റെ മൗലിക തത്വങ്ങള്‍ വിസ്മരിച്ച് സ്ത്രീയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുമാണ്. മഹല്ലുകള്‍ നിയന്ത്രിക്കുന്ന ഉന്നത ബോഡി എന്ന നിലയില്‍ ഇടപെടാനും സമൂഹത്തിന് ദിശാബോധം നല്‍കാനും എത്രത്തോളം സാധിക്കുന്നുണ്ട്? വളരെയേറെ വിശദീകരിക്കേണ്ട ഒരു വിഷയമാണിത്. വീട്ടിലുള്ളതു പോലെ ചെറിയ ചെറിയ അധികാരങ്ങള്‍ മാത്രമാണ് മഹല്ല് ഭരണം. മുസ്‌ലിം സമൂഹത്തിലെ വിവാഹം, മരണം, മരണാനന്തരം തുടങ്ങിയ വളരെ ചെറിയ വിഷയങ്ങള്‍ മാത്രമാണ് മഹല്ല് കൈകാര്യം ചെയ്യുന്നത്. മഹല്ലുകളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് വഖഫ് ബോര്‍ഡിന്റെ ചുമതല. വിവാഹം, വിവാഹമോചനം തുടങ്ങി മഹല്ല് കൈകാര്യംചെയ്യുന്ന വിഷയങ്ങളില്‍ പ്രാദേശികമായി കൈകാര്യം ചെയ്യുന്നതിലെ അപാകതകളാണ് ധാരാളമായി കണ്ടുവരുന്നത്. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ മതിയായതാണ്. 8. സമുദായത്തിനു കീഴില്‍ ഒരുപാട് മദ്രസകളുണ്ട്. ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ് ഈ കെട്ടിടങ്ങള്‍. ആധുനിക വിദ്യാഭ്യാസവും സാങ്കേതിക ജ്ഞാനവും നേടിയ നല്ലൊരു വിഭാഗം സ്ത്രീകള്‍ സമുദായത്തിന്റേതായി ഉണ്ട്. ഇത്തരം സ്ഥാപനങ്ങളിലൂടെ പ്രാദേശികമായി കിട്ടുന്ന തൊഴില്‍ശക്തിയെ അല്ലെങ്കില്‍ അവരുടെ ക്രിയാശേഷിയെ സമൂഹത്തിനും സമുദായത്തിനും ഗുണപരമായി തീരുന്ന തരത്തില്‍ കര്‍മ്മപദ്ധതികള്‍ എന്തുകൊണ്ട് നടപ്പാക്കപ്പെടുന്നില്ല (ഉദാ ടൈലറിംഗ്, പച്ചക്കറി, മറ്റ് കൈത്തൊഴിലുകള്‍, കമ്പ്യൂട്ടര്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവക്ക് ഈ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തിക്കൂടേ). ഒരു സ്ത്രീയെന്ന നിലയില്‍ താങ്കളുടെ അഭിപ്രായം എന്താണ്? ഇത് സ്ത്രീ എന്ന നിലയില്‍ അഭിപ്രായം പറയേണ്ട വിഷയമല്ല. മദ്രസാ കെട്ടിടം തന്നെ ഇത്തരം സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് വേണമെന്നില്ല. വീടുകളും ആവാം. മദ്രസകള്‍ മറ്റാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ വഖഫ് മാറ്റാമോ എന്ന് തുടങ്ങുന്ന ചര്‍ച്ചകള്‍ രൂപപ്പെടും. ജന്‍ശിക്ഷക് സന്‍സ്ഥാന്‍ (Jss) പല ജില്ലകളിലും ഇത്തരം സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. ഇത് ഏറെ ഉപകാരപ്പെടുന്നത് സ്ത്രീകള്‍ക്കായിരിക്കും. 9. വ്യക്തിയുടെ സ്വത്തില്‍ മൂന്നിലൊന്നാണ് വഖഫ് ചെയ്യപ്പെടുന്നത്. കാര്യക്ഷമമായി ചെയ്യുകയാണെങ്കില്‍ ഓരോ വ്യക്തിക്കും സ്വന്തം കുടുംബത്തിലെ അശണരായ ആളുകളെ സഹായിക്കാനുള്ള സംവിധാനമാണത്. ഉദാ:- പിതാമഹന്റെ സ്വത്തില്‍ പൗത്രന് അവകാശമില്ല. മറ്റുള്ളവര്‍ വിമര്‍ശനവിധേയമാക്കുന്ന ഈ കാര്യം മഹല്ല് സംവിധാനത്തിനു കീഴില്‍ വഖഫിലൂടെ കാര്യക്ഷമമായി കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ പറ്റും. ഇതില്‍ എത്രമാത്രം മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ വഖഫ് സംവിധാനം പരാജയപ്പെട്ടിട്ടില്ലേ? അനന്തരാവകാശനിയമം കുറ്റമറ്റതാണ്. വിമര്‍ശകര്‍ ഇസ്‌ലാമിലെ അനന്തരാവകാശ നിയമം പഠിക്കാതെയാണ് വിമര്‍ശിക്കുന്നത്. വഖഫ് മറ്റൊന്നാണ്. മരണശേഷം വസിയ്യത്ത് ചെയ്യുന്നത് മറ്റൊരു സമ്പ്രദായമാണ്. മൂന്നില്‍ ഒന്ന് മാത്രമാണ് വസിയ്യത്ത് ചെയ്യുവാന്‍ പറ്റുന്നത്. സകാത്ത്, മറ്റ് ദാനധര്‍മങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധചെലുത്തിയാല്‍ സാമ്പത്തിക അച്ചടക്കമുള്ള സമൂഹം നിലവില്‍വരും. ഏറെക്കുറെ ദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. 10. പള്ളിക്കമ്മിറ്റികള്‍ക്കു കീഴില്‍ ഒരുപാട് അനാഥശാലകളുണ്ട്. തീര്‍ത്തും അനാഥരായവരല്ല ഇതിലുള്ളത്. മാതാവെങ്കിലും ജീവിച്ചിരിക്കുന്ന അനാഥമക്കളെ അനാഥശാലയിലേക്ക് അയച്ച് സംരക്ഷിക്കുന്നതിനു പകരം സ്വന്തം മാതാവിനോടൊപ്പം നിര്‍ത്തി സംരക്ഷിക്കുന്ന തരത്തില്‍ ഒരു സഹായനിധി വഖഫ് സംവിധാനത്തില്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചുകൂടേ? അനാഥരായവര്‍ക്കു വേണ്ടി ധാരാളം പദ്ധതികള്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നടപ്പിലാക്കിവരുന്നുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ദത്തെടുക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. അനാഥകളായ കുട്ടികളെ മാതാക്കള്‍ വളര്‍ത്തുന്നതിന് സഹായം ചെയ്യുക എന്നത് നല്ല കാര്യമാണ്. അനാഥശാല എന്ന പേരിനു പകരം കുട്ടികളുടെ വീട് എന്നാക്കണം എന്നൊക്കെ പറയുന്നത് ഉപരിപ്ലവമായി മാത്രമേ കാണാന്‍ കഴിയൂ. മാതാക്കള്‍ പ്രാപ്തയല്ലെങ്കില്‍ സാമ്പത്തിക സഹായംകൊണ്ട് അനാഥ സനാഥയാവില്ല. മികച്ച വിദ്യാഭ്യാസവും പരിചരണവും അച്ചടക്കവും നേടിയ ധാരാളം ആളുകള്‍ അനാഥാലയങ്ങളുടെ സംഭാവനയായി കേരളത്തില്‍ ഉണ്ട്. നിലവിലുള്ള യതീംഖാനകള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാം സ്ഥാനത്തുള്ളത് സാമ്പത്തിക പ്രയാസമല്ല എന്ന് പ്രത്യേകം ഓര്‍ക്കുക. 11. സമുദായത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഒരുപാട് ദൂരം സഞ്ചരിക്കുകയും വീട്ടില്‍നിന്ന് മാറിത്താമസിക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ പറ്റുന്ന ഹോസ്റ്റല്‍ സംവിധാനങ്ങള്‍ വഖഫിനു കീഴില്‍ ആരംഭിച്ചുകൂടെ.? വഖഫ് ബോര്‍ഡ് മറ്റ് ബോര്‍ഡുകളെപ്പോലെ കൂടുതല്‍ വരുമാനമുള്ള ബോര്‍ഡല്ല. ഹോസ്റ്റല്‍ സംവിധാനങ്ങള്‍ നിലവിലുള്ള മതസംഘടനകള്‍ക്കു തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് താനും. എന്നിരുന്നാലും എല്ലാ നന്മകള്‍ക്കും നേതൃത്വം നല്‍കി സമൂഹത്തിനും നാട്ടിനും ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നുതന്നെയാണ് ആഗ്രഹം. സര്‍വ്വശക്തന്‍ തുണക്കട്ടെ. 12. ദേവസ്വം ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട.് വഖഫ് ബോര്‍ഡിനു കീഴില്‍ കോളേജുകളും സ്‌കൂളുകളും സ്ഥാപിച്ചുകൂടെ? ക്രിസ്ത്യന്‍ ഇടവക, എന്‍.എസ്.എസ് കരയോഗം എന്നിവ സാധിച്ചെടുക്കുന്ന സംഗതികള്‍ വഖഫ് ബോര്‍ഡിനും ആലോചിച്ചുകൂടെ? ഏറെ പുണ്യകരമായ സംഗതിയാണ് രോഗീപരിചരണം, വൃദ്ധപരിചരണം എന്നിവ. ഒരു പാലിയേറ്റീവ് സംവിധാനം വഖഫ് ബോര്‍ഡിനു കീഴില്‍ പ്രായോഗികമായി വളര്‍ത്തിക്കൊണ്ടുവന്നുകൂടേ? ജുഡീഷ്യല്‍ പദവിയുള്ള ഒരു സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. പുതുതായി വല്ലതും നടപ്പാക്കാനുദ്ദേശിക്കുമ്പോള്‍ സര്‍ക്കാറിലേക്ക് പദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരവും ഫണ്ടും സംഘടിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ വഖഫിനു നേരിട്ടു നടത്തുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, സമുദായ സംഘടനകളോ കൂട്ടായ്മകളോ ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുകയാണെങ്കില്‍ ഇത്തരം ആവശ്യത്തിനു വേണ്ടി ഗ്രാന്റു നല്‍കുന്ന കാര്യം വഖഫ് ബോര്‍ഡ്് പരിഗണിക്കുന്നതാണ്. വഖഫിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് അതില്‍നിന്നുള്ള വരുമാനം ഉപയോഗിക്കുകയും ചെയ്യാം. ചെറിയ ശതമാനം തിരിച്ചടവ് വഖഫിലേക്ക് നടത്തുകയും വേണം. കോളേജുകള്‍ തുടങ്ങുന്ന കാര്യവും ഇതുപോലെ തന്നെയാണ്. ഏതെങ്കിലും സംഘടനകള്‍ ഇതേ ആവശ്യവുമായി വന്നാല്‍ കൂട്ടായി തീരുമാനിച്ച് സാധ്യമായതൊക്കെ ചെയ്യും. മത വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഈ ആവശ്യവുമായി വഖഫിനെ സമീപിച്ചിരുന്നു.
പാണ്ഡിരാജിന്റെ സംവിധാനത്തില്‍ സൂര്യ കേന്ദ്രകഥാപാത്രമായെത്തുന്ന ‘എതര്‍ക്കും തുനിന്തവന്‍’ പ്രഖ്യാപനഘട്ടം മുതല്‍ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്ക് നല്‍കുന്നത്. സുര്‌റൈ പോട്ര്, ജയ്ഭീം തുടങ്ങിയവയിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം സൂര്യ വീണ്ടും കൂള്‍ വേഷത്തിലെത്തുന്ന ചിത്രത്തിന് ആരാധകരേറെയാണ്. ഇപ്പോഴിതാ ‘എതര്‍ക്കും തുനിന്തവനിലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ്. സൂര്യയും പ്രിയങ്ക അരുള്‍ മോഹനും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിലെ സുന്നാ സുര്‍ന്ന് എന്നുതുടങ്ങുന്ന ഗാനവും ഗാനത്തിന്റെ മേക്കിങ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തമിഴ് നടന്‍ ശിവകാര്‍ത്തികേയനാണ് ഈ പാട്ടിന് വരികളെഴുതിയത്. അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയും ചേര്‍ന്നാലപിച്ച ഗാനമാണ് പുറത്തെത്തിയിട്ടുള്ളത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. ആര്‍ രത്‌ന വേലു ഛായാഗ്രഹണവും റൂബന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, എം.എസ് ഭാസ്‌കര്‍ തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി നാലിന് തിയേറ്ററിലെത്തുമെന്നാണ് വിവരം.
ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പഴവർഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് വളരെയധികം നല്ലതാണ് എന്നാൽ ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന് സമയം നോക്കുന്നത് വളരെയധികം അത്യാവശ്യമാണ് ചില ഭക്ഷണപദാർത്ഥങ്ങൾ ചില നേരങ്ങളിൽ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ കാരണമായി തേടുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ആണ് ഒട്ടുമിക്ക ആളുകളും ഭക്ഷണപദാർത്ഥങ്ങൾ വലിച്ചുവാരി കഴിക്കുന്നത്.ഇന്ന് നമുക്ക് രാത്രിയിൽ ആപ്പിൾ കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആപ്പിളിനെ ആരോഗ്യഗുണങ്ങൾ ഏറെയാണ് ദിവസവും ഒരു ആപ്പിൽ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുന്ന പഴഞ്ചൊല്ലുമുണ്ട് എന്നാൽ ഏതു ഭക്ഷണം കഴിക്കാനും ഒരു സമയമുള്ള പോലെ ആപ്പിളിന്റെ കാര്യത്തിലും ഉണ്ടായി.രാത്രിയിൽ ആപ്പിൾ കഴിക്കുന്നത് അപകടമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യത്തിന് പകരം അസുഖങ്ങൾ ആയിരിക്കും ഇത് നൽകുക. രാത്രിയിൽ ആപ്പിൾ കഴിക്കുമ്പോൾ ശരീരത്തിലെ ആസിഡ് ഉയരും ഇത് അസിഡിറ്റി ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ആപ്പിളിലെ ആസിഡ് ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കും ഇത് നല്ല രഹനത്തിന് തടസ്സം നിൽക്കുകയും വയറ്റിലെ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനാൽ തന്നെ നല്ല ഉറക്കം ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. ആപ്പിൾ രാത്രിയിൽ കഴിച്ചു ഉറങ്ങുന്നവർക്ക് രാവിലെ ക്ഷീണവും തളർച്ചയും. അനുഭവപ്പെടുന്നതായി പഠനങ്ങൾ പറയുന്നു. ആപ്പിളിന്റെ തൊലി കട്ടിയുള്ളതാണ് ഇത് ദഹനത്തിന് ഏറെ ബുദ്ധിമുട്ടും ഇതുകൊണ്ടുതന്നെ രാത്രിയിൽ ആപ്പിൾ കഴിക്കുമ്പോൾ തൊലി ഒഴിവാക്കി കഴിക്കുന്നതാണ് നല്ലത്.രാവിലെയുള്ള സമയത്താണ് ആപ്പിൾ കഴിക്കുന്നത് നല്ലത് രാത്രി പ്രത്യേകിച്ച് രാത്രി നേരം വൈകി ഇത് ഒഴിവാക്കുകയാണ് വയറിന്റെ ആരോഗ്യത്തിന് ഗുണകരം. Share FacebookWhatsApp Prev Post ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും കിടിലൻ വഴി… | For Healthy And Glowing Skin
മുംബൈ : ഇതിഹായ ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ക്യാൻസറും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്നു. കൊറോണ ബാധിച്ചതോടെയാണ് നില വഷളായത്. ഇന്നലെ വൈകീട്ടോടെ മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തന്റെ ഹെവി ബാസ് വോയ്സിൽ ബോളിവുഡ് ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ പിന്നണി ഗായകനാണ് ഭൂപീന്ദർ സിംഗ്. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അദ്ദേഹം, അഞ്ച് പതിറ്റാണ്ട് കാലം ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്നു. മുഹമ്മദ് റാഫി, ആർ ഡി ബർമൻ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ, ബാപ്പി ലാഹിരി തുടങ്ങിയ സംഗീത രംഗത്തെ പ്രമുഖർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദിൽ ധൂന്ദതാ ഹേ, നാം ഗം ജായേഗാ, ഏക് അകേല ഈസ് ഷഹേർ മേ, കിസി നസർ കോ തേരാ ഇന്റേസർ ആജ് ഭീ ഹേ , ദുനിയാ ഛൂതേ യാർ നാ ഛൂതേ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചു. ഗായകന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം അറിയിച്ചു. ” പതിറ്റാണ്ടുകളായി അവിസ്മരണീയമായ ഗാനങ്ങൾ ഒരുക്കി നൽകിയ ശ്രീ ഭൂപീന്ദർ സിംഗ് ജിയുടെ വേർപാടിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ നിരവധി ആളുകളെയാണ് സ്വാധീനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടുമൊപ്പം ദുഃഖം പങ്കുവെയ്‌ക്കുന്നു. ഓം ശാന്തി.” പ്രധാനമന്ത്രി കുറിച്ചു. Tags: deathcancersingerBhupinder Singh ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post ശ്രീലങ്കൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് ; ഇന്ത്യ ഇടപെടണമെന്ന് എഐഎഡിഎംകെയും ഡിഎംകെയും-Sri Lanka Next Post സംസ്ഥാനത്ത് മങ്കിപോക്‌സ് ജാഗ്രത; മുൻകരുതൽ കർശനമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ; കണ്ണൂരിലെ രോഗിയുടെ ആരോഗ്യ നില തൃപ്തികരം-Monkeypox More News from this section നിരോധിത ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ചുവരെഴുത്ത്; ഇരുട്ടിന്റെ മറവിൽ തീവ്രവാദത്തിന് പിന്തുണ നൽകിയവർക്കെതിരെ വ്യാപക അന്വേഷണം നടി ഹൻസികയ്‌ക്ക് മാംഗല്യം; ചിത്രങ്ങൾ കാണാം ഇത് ഒരു അവസരമല്ലേ..; ‘ഇത്തവണയെങ്കിലും വ്യത്യസ്തമായി വോട്ട് ചെയ്തൂടെ’ എന്ന് ഗുജറാത്തിലെ വോട്ടർമാരോട് അരവിന്ദ് കേജ്‍രിവാൾ ജോലി മില്ലിൽ, എസ്‌ഐയാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞു; കാക്കി വേഷത്തിൽ വാഹനപരിശോധന നടത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺവാണിഭം; ചെന്നൈയിൽ മലയാളി യുവാവ് അറസ്റ്റിൽ Load More Latest News സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്,പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപണം; നാല് പേരെ തൂക്കിക്കൊന്ന് ഇറാൻ ‘സൈന്യം എന്നാൽ എനിക്ക് അഭിമാനമാണ്’; ലേ ലഡാക്കിലെ -27 ഡിഗ്രി സെല്‍ഷ്യസിൽ നിന്നും എനിക്ക് ഒരു ഫോൺ കോൾ വന്നു..; ജനം ടിവിയോട് അനുഭവം തുറന്നു പറഞ്ഞത് എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്- Abdul Basith, Indian Army മൂന്ന് ദിവസം രാജ്യം സ്തംഭിപ്പിക്കും; നിലപാട് മയപ്പെടുത്താതെ ഇറാൻ ജനത; മതകാര്യപോലീസിനെ പിൻവലിക്കുമെന്ന് പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള വെറും വാഗ്ദാനം മാത്രമെന്ന് ആരോപണം പാക് അധീന കശ്മീർ തിരിച്ചെടുക്കാൻ സമയമായി; പാകിസ്താൻ കരസേന മേധാവിക്ക് മറുപടിയുമായി ഹരീഷ് റാവത്ത് ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഫോട്ടോ മാത്രം തെളിവായി പോര: ഹൈക്കോടതി ജി-20 ഉച്ചകോടി; സർവ്വകക്ഷി യോഗം ഇന്ന് മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി
പക്ഷിപ്പനി: പക്ഷികളുടെ വിപണനവും കടത്തലും നിരോധിച്ചു പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട,... സ്‌കൂളുകളില്‍ ബെഞ്ചും ഡസ്‌കും;ജില്ലാപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ വിനിയോഗിച്ച് നല്‍കുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി,... ആധാര രജിസ്‌ട്രേഷന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര... സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും -മന്ത്രി വരുന്ന നിയമസഭയിൽ സഹകരണ മേഖലയുടെ സമഗ്ര നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അത് മേഖലയുടെ പുരോഗതിക്ക് സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോഴിക്കോട് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കോംകോ ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു... 27 ാം മത് ഐ.എഫ്.എഫ്.കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേലാ താറിന് ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. പത്ത് ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ... കൊലപാതക ശ്രമം : ഒളിവിലായിരുന്ന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു February 09 19:08 2022 Print This Article Share it With Friends by asianmetronews 0 Comments പുനലൂർ – വിളക്കുടി മഞ്ഞമൺകാല, കടുവാക്കുഴി എന്ന സ്ഥലത്ത് ഷിഫാന മൻസ്സിലിൽ ഷംസുദ്ദീൻ മകൻ താജുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച് കയറി താജുദീനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചകേസ്സിൽ പുനലൂർ മുസാവരിക്കുന്ന് എന്ന സ്ഥലത്ത് കാഞ്ഞിരംവിള വീട്ടിൽ അലുവ ഷാനവാസ് എന്ന് വിളിക്കുന്ന ഷാനവാസിനെ (37) രാവിലെ 10 മണിക്ക് പുനലൂർ ഡി.വൈ.എസ്.പി ശ്രീ. ബി. വിനോദിന്റെ നേതൃത്ത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടി. കഴിഞ്ഞ ഡിസംബർ മാസം ഇരുപത്തിനാലാം തീയതി രാത്രി 11 മണിയോടുകൂടി താജുദ്ദീനും കുടുംബവും താമസിക്കുന്ന വീട്ടിൽ പ്രതി അതിക്രമിച്ചുകയറി വീടിന്റെ സിറ്റൗട്ടിൽ നിന്നിരുന്ന താജുദ്ദീന്റെ ഭാര്യയെ കടന്നുപിടിക്കുകയും കയ്യേറ്റം ചെയ്യുകയും ഭാര്യയുടെ നിലവിളികേട്ട് ഓടിയെത്തിയ താജുദ്ദീനെ പ്രതി കൈയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് പലതവണ വെട്ടിയതിൽ താജുദ്ദീന്റെ തലയ്ക്ക് സാരമായ പരിക്കേൽക്കുകയും പട്ടിക കഷണം കൊണ്ടുള്ള ആക്രമണത്തിൽ താജുദീന്റെ ഭാര്യയ്ക്കും പരിക്കേൽക്കുകയും ചെയ്തു. മദ്യം വാങ്ങിയ്ക്കുന്നതിനായി പ്രതി പണം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വിരോധത്താലാണ് പ്രതി താ‍ജുദീനെ ആക്രമിച്ചത്. താജുദ്ദീന്റെ പരാതിയിൽ പുനലൂർ പോലീസ് ഷാനവാസിനെതിരെ വധശ്രമത്തിന് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പുനലൂർ ഡി.വൈ.എസ്.പി ശ്രീ. ബി. വിനോദിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഹരീഷ്, എസ്.ഐ കൃഷ്ണകുമാർ, എസ്.സി.പി.ഓ ദീപക്, സി.പി.ഒ മാരായ അഭിലാഷ് പി.എസ്, മനോജ്, ദീപു, അജീഷ് എന്നിവരുടെ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ അതിസാഹസികമായി കടുവാത്തോട് നിന്നും അറസ്റ്റ് ചെയ്തു. സ്ഥിരം കുറ്റവാളിയായ അലുവ ഷാനവാസിന്റെ പേരിൽ പുനലൂർ തെന്മല പോലീസ് സ്റ്റേഷനുകളിലായി 20 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒരുമിച്ച് ജീവിതം ആരംഭിച്ചതിന് ശേഷം 2014 ലാണ് റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും പരസ്യമായി വിവാഹിതരാവുന്നത്. എല്ലാവരെയും അറിയിച്ച് വിവാഹം കഴിക്കുന്നതിന് 7 വര്‍ഷം മുന്‍പേ നയന്‍താരയും വിഘ്‌നേശ് ശിവനും രഹസ്യമായി രജിസ്റ്റര്‍ മ്യാരേജ് ചെയ്തിരുന്നു. സുര്‍വീന്‍ ചൗളയും അക്ഷയ് താക്കറും 2015 ല്‍ വിവാഹിതരായെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷമാണ് പുറംലോകത്തോട് പറയുന്നത്. അമീറ റാവുവും ആര്‍ അന്‍മോളും 2014 ലാണ് ശരിക്കും വിവാഹം കഴിക്കുന്നത്. ശേഷം 2016 ലാണ് ഇക്കാര്യം പുറംലോകത്തോട് പറയുന്നതും. പ്രിയ രുഞ്ചലിനെ വിവാഹം കഴിച്ച കാര്യം ആരോടും പറയാതെ രഹസ്യമാക്കി വെച്ച നടന്‍ ജോണ്‍ എബ്രഹാം 2014 ലാണ് അത് വെളിപ്പെടുത്തിയത്. 2020 ല്‍ രഹസ്യമായി വിവാഹിതരായതിന് ശേഷമാണ് റിച്ച ഛദ്ദയും അലി ഫസലും 2022 ല്‍ പരസ്യമായി വിവാഹം നടത്തിയത്. സഞ്ജയ് ദത്തിന്റെ മൂന്നാം വിവാഹം വളരെ രഹസ്യമായി നടത്തിയതാണ്. 2 വര്‍ഷത്തിന് ശേഷമാണ് മാന്യത തന്റെ ഭാര്യയാണെന്ന് നടന്‍ പറയുന്നത്.
അസീസ് ഒരു രാത്രിയിൽ നാട്ടിലെ സൈനബ എന്ന ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. നിർഭാഗ്യവശാൽ സൈനബ ഗർഭിണിയായി. സൈനബ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. മുംതാസ് എന്ന് പേര് വിളിച്ചു. മുംതാസിൻ്റെ ഉത്തരവാദി താനാണ് എന്ന് നാട്ടുകാരോട് വിളിച്ചു പറഞ്ഞ് എൻ്റെ കുടുംബം തകർക്കരുതെന്നും അവളെ പോറ്റാനുള്ള മുഴുവൻ ചെലവും ഞാൻ മറ്റൊരാളുമറിയാതെ നിൻ്റെ ബാങ്ക് അക്കൗണ്ടിൽ ഇട്ടു തരാമെന്നും അസീസ് സൈനബക്ക് വാക്ക് കൊടുത്തു. സൈനബ മറ്റാരെയും അറിയിക്കാതെ അസീസിൻ്റെ ചെലവിൽ മുംതാസിനെ വളർത്തി. വർഷങ്ങൾ കഴിഞ്ഞു. മുംതാസ് 18 വയസ് പൂർത്തിയായ യുവതിയായി മാറി. ആയിടക്കാണ് അസീസിൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് അസീസിൻ്റെ ഭാര്യ ഉൾപ്പടെ കുടുംബാംഗങ്ങളെല്ലാം മരണപ്പെടുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ട അസീസ് തൻ്റെ ഭാര്യയായി മുംതാസിനെ കെട്ടാൻ ആഗ്രഹിക്കുന്നു. അവളുടെ ഉമ്മ സൈനബ സമ്മതിക്കുകയും ചെയ്യുന്നു. ഇനി ഇസ്ലാം മതവിശ്വാസികളോട് ഒരു ചോദ്യം. അസീസിന് സൈനബയിൽ വ്യഭിചാരത്തിൽ ഉണ്ടായ പെൺകുട്ടിയാണ് മുംതാസ്. അസീസിന് മുംതാസിനെ വിവാഹം കഴിക്കുന്നതിനോ വിവാഹ ശേഷം ഇണ ചേരുന്നതിനോ ഇസ്ലാമികമായി എന്തെങ്കിലും തടസ്സം ഉണ്ടോ?” മറുപടി : തീർച്ചയായും തടസ്സം ഉണ്ട്. ഒരു മുസ്ലിം പുരുഷന് വിവാഹം ചെയ്യാൻ പാടില്ലാത്ത സ്ത്രീകളെക്കുറിച്ച് സൂറ നിസാ 23 ൽ സവിസ്തരം വിവരിക്കുന്നുണ്ട്. വിവാഹം ചെയ്യാൻ പാടില്ലാത്ത സ്ത്രീയാകുന്നു പുത്രി. പുത്രിമാരെ വിവാഹം ചെയ്യാൻ ഇസ്‌ലാം ഒരു സാഹചര്യത്തിലും അനുവദിക്കുന്നില്ല തനിക്ക് അവിഹിത ബന്ധത്തിൽ പിറന്ന പെൺകുട്ടിയെ വിവാഹം ചെയ്യാമോ എന്നാണ് ചോദ്യകർത്താവിന്റെ സംശയം. പാടില്ലെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ വെളിപ്പെടുത്തുന്നത്. കാരണം, അവിഹിത ബന്ധത്തിൽ പിറന്നെതെന്നോ വിഹിത ബന്ധത്തിൽ പിറന്നതെന്നോ വ്യത്യാസം വ്യക്തമാക്കാതെയാണ് ഖുർആൻ ‘മകളെ’ വിവാഹം നിഷിദ്ധമായവരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുകളിൽ പറഞ്ഞ ‘പുത്രിമാർ’ ഒരാളുടെ ബീജത്തിൽ പിറന്ന പെൺകുട്ടികളാണ്. അവിടെ നിയമാനുസൃത ബന്ധത്തിൽ പിറന്ന പെണ്കുട്ടിയെന്നോ വ്യഭിചാരത്തിൽ പിറന്ന പെണ്കുട്ടിയെന്നോ വ്യത്യാസമില്ല. ആയത്തിൽ പറഞ്ഞ ‘പുത്രിമാരിൽ വ്യഭിചാര പുത്രിമാർ ഉൾപെടില്ലെന്നു വ്യക്തമാക്കുന്ന നബി വചനമോ, സ്വഹാബികളുടെ പ്രസ്താവനയോ ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ മുസ്ലിം ലോകത്തെ കർമ്മ ശാസ്ത്ര പണ്ഡിതന്മാരെല്ലാം, സ്വന്തം അവിഹിത ബന്ധത്തിലെ പുത്രിയെ യും പുത്രിയായിത്തന്നെ ഗണിക്കുകയും അവളുമായുള്ള വിവാഹബന്ധം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിംകൾ ഫോളോ ചെയ്യുന്ന ഹനഫീ മദ്ഹബ്, ഗൾഫ് ഇസ്‌ലാമിക രാജ്യങ്ങളിലെ ഔദ്യോഗിക കർമ്മ ശാസ്ത്രധാരയായ ഹമ്പലി മദ്ഹബ്, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ പ്രചാരമുള്ള മാലികീ മദ്ഹബ് തുടങ്ങിയവരെല്ലാം ഇതേ നിലപാടുള്ളവരാണ്. ഹിജ്‌റ ആറാം നൂറ്റാണ്ടിലെ ഹനഫി മദ്ഹബ് വക്താവ് ഇമാം അലാഉദ്ധീൻ കാസാനി രേഖപ്പെടുത്തുന്നു: ‘പുത്രിമാർ’ എന്ന പ്രയോഗം വ്യാപകർത്ഥമുള്ളതാണ്. അതിൽ വിഹിത ബന്ധത്തിൽ ജനിച്ച പുത്രിയും അവിഹിത ബന്ധത്തിൽ ജനിച്ച പുത്രിയും ഒരുപോലെ ഉൾപ്പെടുന്നു”. (سواء كانت بنته من النكاح أو من السفاح لعموم النص \ بدائع الضنائع 3 – 408 ). പുത്രിമാരുടെ കാര്യത്തിൽ മാത്രമല്ല ഈ വ്യാപകർഥം. സൂക്തത്തിൽ പറയുന്ന എല്ലാ ബന്ധുക്കളുടെ കാര്യത്തിലും, വിഹിത /അവിഹിത വേർതിരിവില്ലാതെ അർഥം കാണണം. അല്ലാത്ത പക്ഷം, കേവലം മകളെ മാത്രമല്ല; വേറെയും അടുത്ത ബന്ധങ്ങളുമായി വിവാഹം ആകാമെന്ന് വരും. ഒരാളുടെ ബീജത്തിൽ പിറക്കുക എന്നകാര്യം സ്ഥിരപ്പെട്ടാൽ, സാധാരണ ഭാഷയിൽ അയാളുടെ പുത്രൻ/പുത്രി ആയിത്തീരുന്നതാണ്. ഇക്കാര്യം ഇതേ സൂക്തത്തിലെ, أَبْنَائِكُمُ ٱلَّذِينَ مِنْ أَصْلَـٰبِكُمْ = ‘നിങ്ങളുടെ ബീജത്തിൽ പിറന്ന പുത്രന്മാർ’ എന്ന പ്രയോഗത്തിൽ നിന്നും മനസ്സിലാക്കാം. ബീജത്തിന്റെ ഉടമയിലേക്കാണ് ബന്ധം. ഗർഭപാത്രം വിഹിതമോ അവിഹിതമോ എന്നത് സാധാരണ ഗതിയിൽ ബാധകമല്ല. എന്നാൽ, ശാഫിഈ കർമ്മധാരയിൽ, അവിഹിത ജന്മത്തിലുള്ള കുട്ടികൾക്ക് ജന്മകാരണക്കാരനായ വ്യക്തിയുമായി പിതൃത്വ ബന്ധം ഉണ്ടാകുമോ എന്ന പ്രശ്നം വിശകലനം ചെയ്യുന്നുണ്ട്. സാധാരണ ഭാഷയിൽ പിതാവ്/പുത്രൻ എന്ന് പറയുമെങ്കിലും കോടതീ ഭാഷയിൽ ആ ബന്ധം നിലനിൽക്കില്ല എന്ന വിഭിന്ന വീക്ഷണമാണ് ശാഫിഈ വക്താക്കൾ മുന്നോട്ടുവെക്കുന്നത്. കേരളത്തിൽ കൂടുതൽ പേര് അനുധാവനം ചെയ്യുന്നത് ശാഫിഈ മദ്ഹബാണല്ലോ. ഇസ്‌ലാമിൽ രക്തബന്ധ ഗമനം അനുവദനീയമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശാഫിഈ മദ്ഹബിന്റെ നിലപാട് എടുത്തുകാണിക്കാറുണ്ട്. കേരളത്തിലെ ശാഫിഈ ധാരയിലെ പ്രാഥമിക വിദ്യാർഥികൾ പാഠപുസ്തകമായി ഉപയോഗിക്കുന്ന ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിലെ വരികൾ ഉദ്ധരിച്ചാണ് വിമർശനം. അവിഹിത ജന്മത്തിലെ മകളെ വിവാഹം ചെയ്യുന്നത് നിയമപരമായി അനുവദനീയമെങ്കിലും കറാഹത്ത് ആകുന്നുവെന്നാണ് ഫത്ഹുൽ മുഈനിൽ പറയുന്നത്. ശാഫിഈ മദ്ഹബിലെ ‘കറാഹത്ത്’ എന്ന പ്രയോഗത്തിന്റെ വ്യാപ്തിയും താല്പര്യവും അതിന്റെ ഗൗരവത്തിൽ മനസ്സിലാക്കാത്ത ചിലരുടെ പ്രഭാഷണങ്ങളും വിമർശനത്തിനിടയാക്കുന്നു. രണ്ടിനം കറാഹത്തുണ്ട് ശാഫിഈ വീക്ഷണത്തിൽ. ഒന്ന് കറാഹത്ത് തൻസീഹ്‌= പാപം വരാതിരിക്കാനുള്ള കേവല വെറുപ്പ്. ഈ പരിധിയിൽ വരുന്ന കാര്യങ്ങൾ ഒരാൾ ചെയ്താൽ പാപം ചെയ്തു എന്ന് പറയില്ല. രണ്ട്: കറാഹത്ത് തഹ്രീമ്= നിഷിദ്ധമാണെന്ന മുന്നറിയിപ്പ്. ഇതിൽ പെട്ട കാര്യങ്ങൾ ചെയ്താൽ ഹറാം ചെയ്ത ശിക്ഷ പരലോകത്തു ലഭിക്കും. സാധാരണ ഹറാം തസ്തികയിൽ ഉൾപ്പെടുത്താൻ മാത്രം പ്രമാണപിന്തുണ ബോധ്യമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങൾ പ്രത്യേകം അടയാളപ്പെടുത്തുന്നത്. അവിഹിത പുത്രിയാണെന്ന്‌ ബോധ്യമുള്ള സ്ത്രീയെ വിവാഹം ചെയ്യുന്നത്, കറാഹത്ത് തഹ്രീമ് ആണെന്നത്രെ ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം. അവിഹിത ബന്ധം നിയമപരമായ ബന്ധമാകില്ല എന്ന തങ്ങളുടെ വീക്ഷണം ഭൂരിപക്ഷം ജ്ഞാനികളും അംഗീകരിക്കില്ലെന്ന തിരിച്ചറിവുകൊണ്ടാണ്, ‘നിഷിദ്ധത്തോടടുത്ത കറാഹത്തായി, ഇത്തരം വിവാഹത്തെ ശാഫിഈകൾ തന്നെയും പ്രഖ്യാപിച്ചിരിക്കുന്നത്. ‘തങ്ങളുടെ നിയമ നിർദ്ധാരണ രീതി പിഴക്കാം; എന്നാൽ, ജനങ്ങൾ അബദ്ധത്തിൽ പെടരുത് എന്ന മാനവിക ചിന്ത ഇമാം ശാഫിഈ മുതല്ക്കുള്ളവർ കാത്തുസൂക്ഷിച്ചു. അങ്ങനെ, പ്രസ്തുത വിവാഹത്തെ നിരുത്സാഹപ്പെടുത്തി. ഇമാം ശാഫിഈ പറഞ്ഞു: “അയാൾ ആ പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് ഞാൻ വെറുക്കുന്നു” (ഇമാം നവവി, ശറഹുൽ മുഹദ്ദബ് ). ഈ പ്രസ്താവത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തി: “ഈ കുട്ടി അയാളുടെ മകൾ ആണെന്ന വീക്ഷണം ശരിയാണെങ്കിലോ എന്ന് ഭയന്നാണ് ഇമാം അത്തരം വിവാഹത്തെ വെറുക്കുന്നു എന്ന് പറഞ്ഞത്. ഈ അടിസ്ഥാനത്തിൽ, അയാളുടെ മകൾ തന്നെയാണെന്ന് ഖണ്ഡിതമായ അറിവുണ്ടെങ്കിൽ അയാൾക്ക് ഈ കുട്ടിയെ വിവാഹം ചെയ്യൽ അനുവദനീയമല്ല എന്ന് ശാഫിഈ വക്താക്കളിൽ ചിലർ പ്രസ്താവിച്ചിട്ടുണ്ട്”. ശാഫിഈ ധാരയുടെ ഒരൽപം മൃദുലമായ ഈ നിലപാട് മറ്റുള്ളവർ നിശിതമായി വിമർശിച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തോടും മതത്തിന്റെ പൊതു സദാചാര ബോധത്തോടും യോജിക്കാത്ത ഒരു നിലപാടായാണ് ഇതിനെ ജ്ഞാനലോകം വിലയിരുത്തുന്നത്. ശാഫിഈ വക്താക്കൾ പറയുന്നപോലെ വിഹിത ബന്ധത്തിൽ പിറന്നാലേ നിയമ പരമായി പിതൃത്വം സ്ഥിരപ്പെടുകയുള്ളൂ. അത് ശരിതന്നെ. പക്ഷേ, അത് സാങ്കേതികവും മതപരവുമായ നിയമ ഭാഷയാണ്. സംഗതിയിൽ, ഈ പെൺകുട്ടി കക്ഷിയുടെ ബീജത്തിൽ പിറന്നതാണ് . ഇവിടെ യഥാർത്ഥ സ്ഥിതി എന്താണെന്നാണ് നോക്കേണ്ടത്. തന്റെ സ്വന്തം ബീജത്തിൽ പിറന്ന പെൺകുട്ടിയുമായി അയാൾ വിവാഹബന്ധം നടത്തുകയെന്നത് മതത്തിന്റെ നിയമതത്വങ്ങൾ അനുവദിക്കില്ല. ഉദാ. വിവാഹബന്ധം നിഷിദ്ധമായ മറ്റൊരു പെൺകുട്ടിയാണ് മുലകുടി ബന്ധത്തിലുള്ള മകൾ. അതായത്, ഭാര്യ തന്റെ കുഞ്ഞിന് ജന്മം നൽകിയ സമയത്ത്, ആ കുഞ്ഞിന് നൽകാനുള്ള അമ്മിഞ്ഞ കുടിച്ച വകയിൽ ‘മകളായി’ മാറിയവളാണ് ‘മുലകുടി വഴിക്കുള്ള മകൾ’. തന്റെ ബീജവുമായി നേർക്കുനേർ ബന്ധമില്ലാഞ്ഞിട്ടും അവൾ ‘മകൾ’ ആയി മാറുന്നു. അവളെ വിവാഹം ചെയ്യാൻ അനുവാദമില്ല , നിഷിദ്ധമാണ്. എന്നിട്ടും തൻ്റെ പാലിൽ (ബീജത്തിൽ)പിറന്ന പെൺകുട്ടി മകൾ ആകില്ലെന്നു പറയുന്നതെങ്ങനെ?! സഹോദര /സഹോദരി പുത്രിയും ഇയാൾക്ക് നിഷിദ്ധമാണ്. തന്റെ പിതാവിന്റെ ബീജമാണ് സഹോദരൻ/ സഹോദരി. സഹോദരിക്ക് മറ്റൊരാളുടെ ബീജത്തിൽ പിറന്നതാണ് ഈ മകൾ. എന്നിട്ടും തനിക്ക് അവൾ നിഷിദ്ധമാണെന്ന് ഇസ്‌ലാം പറയുന്നു. എന്നിരിക്കേ, സ്വബീജത്തിൽ പിറന്നവൾ എങ്ങനെ അനുവദനീയമാകും? ഇസ്‌ലാമിന്റെ ധാർമ്മിക തത്വങ്ങൾ അടിസ്ഥാനമാക്കിയും, പ്രമാണ നിർദ്ധാരണ രീതികളുടെ അടിസ്ഥാനത്തിലും ഇമാം ശാഫിഈയുടെ കാലം മുതൽക്ക് ഈ വിമർശനം ഉയർത്തിയിട്ടുണ്ട്. ഹമ്പലി വക്താവായ അല്ലാമാ ഇബ്നുൽ ഖയ്യിമിനെപ്പോലുള്ള ജ്ഞാനികൾ, ശാഫി ധാരയിലുള്ളവരെ നിശിതമായി നിരൂപണം ചെയ്യുന്നതു കാണാം. ഉപയോഗിച്ചത് ഹറാമിൽ ആണെങ്കിൽ പോലും, അയാളുടെ ബീജത്തിൽ പിറന്നവളാകുന്നു എന്ന യാഥാർഥ്യത്തിലേക്ക് നോക്കിയാണ്, ഇവിടെ വിധി പ്രസ്താവിക്കേണ്ടത്, അതിനാൽ, നിയമ ഭാഷയിൽ പോലും, ഈ വിവാഹം അനുവദനീയം ആണെന്നു പറഞ്ഞുകൂടാ. ഭൂരിപക്ഷം ജ്ഞാനികളുടെ ഈ നിലപാട് തന്നെയാണ് പ്രാമാണികവും ഇസ്‌ലാമിന്റെ ധാർമ്മിക സങ്കല്പങ്ങളോട് യോജിക്കുന്നതും. ഇവിടെ പ്രസ്താവ്യമായ മറ്റൊരു കാര്യം, മകളെ വിവാഹം ചെയ്യാൻ ശാഫിഈ മദ്ഹബ് ഒരിക്കലും അനുവദിക്കുന്നില്ല എന്നതാണ്. വ്യഭിചാരത്തിൽ പിറന്ന കുട്ടി അയാളുടെ മകൾ ആകുമോ ഇല്ലയോ എന്ന കാര്യത്തിൽ അവർക്ക് വിമര്ശിക്കപ്പെട്ട വീക്ഷണം ഉണ്ടെന്നേയുള്ളൂ. മകളെയും അമ്മയെയും പരിണയിക്കുന്നത് ധാർമ്മികതയ്‌ക്കെതിരല്ലെന്നു പറയുന്ന യുക്തിവാദികൾ, ശാഫിഈ മദ്ഹബിനെ കൂട്ടുപിടിക്കുന്ന തിൽ വസ്തുതാപരമായി ഒരു നീതിയോ യുക്തിയോ ഇല്ലെന്നതാണ് സത്യം. ഇവിടെ, തുടർന്നുയരുന്ന മറ്റൊരു ചോദ്യമുണ്ട്: ‘അപ്പോൾ ഫത്ഹുൽ മുഈൻ വലിച്ചെറിയണോ? അതിനെ തള്ളിപ്പറയാത്തത് എന്തുകൊണ്ട്?’. ഒന്നാമതായി, മുകളിൽ സൂചിപ്പിച്ചപോലെ, പ്രാഥമിക വിദ്യാർത്ഥികൾക്കുള്ള ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ. നിരൂപണ സ്വഭാവത്തിലുള്ള പഠനം ഉയർന്ന വിദ്യാർത്ഥികളും പണ്ഡിതന്മാരുമാണ് നിർവ്വഹിക്കുക. രണ്ടാമതായി, ഒരു ഗ്രന്ഥത്തിൽ രണ്ടോ മൂന്നോ വീക്ഷണങ്ങൾ അസ്വീകാര്യമാണെന്നു കരുതി, ഗ്രന്ഥത്തെ അക്കാദമികമായി തള്ളിപ്പറയുന്ന പതിവില്ല. ഓരോന്നിനും അതിന്റെതായ പ്രാധാന്യം നൽകുന്നു; നിയമങ്ങൾ അതിന്റെ ആധികാരികതയിൽ പഠിച്ചു മനസ്സിലാക്കണം. അടിസ്ഥാനപരമായി ഖുർആനും സുന്നത്തും അവയെ വ്യാഖ്യാനിക്കുന്ന സ്വഹാബത്തിന്റെ സമവായവുമാണ് ഇസ്ലാമിലെ പ്രമാണം. പുത്രിയുമായുള്ള വിവാഹം ഖുർആനിൽ നിഷിദ്ധമാക്കിയിരിക്കുന്നു; അത് സാധുവല്ല. ഹദീസിലും അങ്ങനെത്തന്നെ കാണുന്നു. വ്യഭിചാര പുത്രി ഇതിൽ ഉൾപ്പെടില്ലെന്നത് പിൽക്കാല ഗവേഷകരിലൊരാളായ ഇമാം ശാഫിഈയുടെ നിഗമനമാണ്; ശരീഅത്തല്ല.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസ്സന്‍ (67) മരണമടഞ്ഞു. ഇതോടെ മരണ സംഖ്യ 68 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 198 പേര്‍ക്കും, കൊല്ലം ജില്ലയിലെ 77 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 58 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 43 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 39 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 33 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 32 പേര്‍ക്കും, കോട്ടയം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 25 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 22 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയിലെ 18 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 1 കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 126 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,19,019 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,14,666 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി (21), ചാഴൂര്‍ (3), കോട്ടയം ജില്ലയിലെ നീണ്ടൂര്‍ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുളവുകാട് (വാര്‍ഡ് 3), പിറവം മുന്‍സിപ്പാലിറ്റി (17), പൈങ്ങോട്ടൂര്‍ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും), പെരുംപാലം (എല്ലാ വാര്‍ഡുകളും), കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും), പനവള്ളി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
തന്റെ അനിതരസാധാരണമായ സൗന്ദര്യം കൊണ്ട് ഏവരുടെയും ഹൃദയം കീഴടക്കിയ വിശ്വസുന്ദരിയാണ് ഐശ്വര്യാ റായ്.എന്നാൽ സൗന്ദര്യത്തിൽ മാത്രമല്ല കൃത്യനിഷ്ഠയുടെ കാര്യത്തിലും താൻ അതീവ ശ്രദ്ധാലുവാണെന്നു തെളിയിക്കുന്നതായിരുന്നു ഏതാനും ദിവസങ്ങൾക്കു മുൻപ് ദുബായിയിൽ ഒരു ഷോപ്പ് ഉൽഘാടനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ. നാല് മണിക്ക് ഷോപ്പ് ഉത്ഘാടനത്തിനായി ഐശ്വര്യ റായി എത്തുമെന്നാണ് അറിയിച്ചിരുന്നത്. തങ്ങളുടെ പ്രിയ താരത്തെ കാണാൻ നിരവധിയാളുകൾ ഉച്ചയോടുകൂടി തന്നെ തടിച്ചു കൂടുകയും ചെയ്തിരുന്നു.മറ്റു സൂപ്പർ താരങ്ങളെ പോലെ ഐശ്വര്യ റായിയും പറഞ്ഞ സമയത്തിന് ശേഷം മാത്രമായിരിക്കും എത്തുക എന്ന് കരുതിയ ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൃത്യം 4 മണിക്കു തന്നെ ഐശ്വര്യയെത്തി. നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയെത്തിയെ ഐശ്വര്യയെ ‘ആഷ്’ എന്ന ആർപ്പുവിളികളോടുകൂടിയാണ് വരവേറ്റത്.ആരാധകർക്കായി ഫ്ലയിങ് കിസ്സ് നൽകാനും താരം മറന്നില്ല.. താരങ്ങൾ വൈകി വരുന്നതിനെക്കുറിച്ച് ഒരു മധ്യ പ്രവർത്തകൻ ചോദിച്ചപ്പോൾ ഐശ്വര്യ മറുപടി പറഞ്ഞതിങ്ങനെ. “വൈകി വരുന്നതിനെ ഫാഷനായിട്ട് ഞാൻ കാണുന്നില്ല. ഞാൻ എപ്പോഴെങ്കിലും വൈകി വന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും നേരെത്തെ പ്ലാൻ ചെയ്തതോ കരുതിക്കൂട്ടിയോ അല്ല.കൃത്യനിഷ്ഠത ലോകം മുഴുവൻ ബഹുമാനിക്കുന്ന ഒന്നാണ്.ഞാനും വർഷങ്ങളായി അത് പാലിക്കുകയാണ്..കൃത്യനിഷ്ഠത പാലിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ഒന്നാണ്”. News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
നമുക്ക് ഇന്ന് തലശ്ശേരി സ്പെഷ്യൽ സ്നാക്ക് തേങ്ങാമുറി സ്നാക്സ് ഉണ്ടാക്കാം. അതിന് എന്തൊക്കെ വേണമെന്ന് നോക്കാം. ചിക്കൻ – 4 വലിയ പീസ് (കൊട്ടില്ലാത്തത് ), ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1/2 ടേബിൾ … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
നമ്മൾ പാകിസ്താനെ കുറിച്ച് ഒരുപാട് വായിക്കാറുണ്ട്. അവിടെ നടക്കുന്ന സ്ഫോടനങ്ങളും, രാഷ്ട്രീയവും, ഇന്ത്യയും ആയുള്ള ശത്രുതയും ഒക്കെയാണ് നമ്മൾ വായിക്കാറുള്ളത്. പക്ഷെ നമ്മൾ എത്ര പേർ അവിടത്തെ നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നു. അതിൽ പ്രധാനമാണ് അവിടത്തെ വിനോദസഞ്ചാര സഥലങ്ങൾ. ഭൂപ്രകൃതികൾ കൊണ്ട് മനോഹരമായ സ്ഥലങ്ങൾ ഉണ്ട് പാകിസ്ഥാനിൽ. അങ്ങനെയുള്ള കുറച്ച് സ്ഥലങ്ങൾ. കലാം താഴ്വര യാത്രക്കാരുടെ പാറുദിസയായി കരുതപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കലാം താഴവര. നദികളും, കാടുകളുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഒരു സ്ഥലം. കാരക്കോറം ഹൈവേ കാരക്കോറം ഹൈവേയിൽ ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ഒരു സാഹസികമായ റൈഡ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലം ആണ് ഇത്. നാഷണൽ ഹൈവേ 35 എന്നാണ് അറിയപ്പെടുന്നത്. കലാഷ്‌ താഴ്വര പാകിസ്ഥനിലെ കലാഷ്‌ താഴവരക്ക് ഗ്രീക്ക് സിവിലൈസേഷനുമായി ബന്ധം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. രാജ്യത്തിലെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് ഇത്. ചിത്രാൽ ജില്ലയിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. സൈഫുൽ മലേക്ക് നദി ഹിന്ദു കുഷ് മലനിരകൾ നിങ്ങൾ സന്ദർശിക്കുന്നു എങ്കിൽ മഞ്ഞുകാലത്ത് പോവുക. അതിനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടേൽ ഈ നദീതീരത്ത് പോകാൻ മറക്കരുത്. ഗാഞ്ചെ നിങ്ങൾ ഒരിക്കൽ എങ്കിലും ലഡാക്ക് സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഗാഞ്ചെ എങ്ങനെ ഇരിക്കും എന്ന് നിങ്ങൾക്കറിയാം. വെള്ളച്ചാട്ടവും പ്രകൃതി സൗന്ദര്യവും ഇഷ്ടമുള്ളവർക്ക് പറ്റിയ സ്ഥലമാണ് ഗാഞ്ചെ. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
തെന്നിന്ത്യൻ സിനിമയുടെ തന്നെ പേര് ഉയർത്തികൊണ്ട് അടുത്തിടെ ആണ് കെ ജി എഫ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. യാഷ് നായകനായ ചിത്രത്തിന്റെ ആദ്യ ഭാഗം ഇറങ്ങിയ സമയം തന്നെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും നടന്നിരുന്നു. കോടി കണക്കിന് ആരാധകർ ആണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകരും. ചിത്രീകരണം പൂർത്തി ആയെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നടത്താൻ കഴിയാത്ത അവസ്ഥ ആയിരുന്നു. എന്നാൽ ഈ കഴിഞ്ഞ ഏപ്രിൽ 14 നു ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ചിത്രം പ്രദർശനത്തിന് എത്തുകയായിരുന്നു. ആരാധകരുടെ കാത്തിരിപ്പിന് നിരാശ നൽകാതെ മികച്ച പ്രകടനം ആണ് ചിത്രം കാഴ്ചവെച്ചത്. പ്രദർശനം തുടങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കേരളത്തിൽ ചിറ്റത്തിന്റെ പ്രദർശനാനുമതി സ്വന്തമാക്കിയിരിക്കുന്നത് നടൻ പ്രിത്വിരാജിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി ആണ്. നടനും തിരക്കഥാകൃത്തും സംവിധായകനും ഒക്കെ ആയ ശങ്കർ രാമകൃഷ്ണനും ചിത്രത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്ക് കെ ഫൈ എഫിന്റെ രണ്ടാം ഭാഗത്തിൽ ഭാഗമാകാൻ കഴിഞ്ഞത് പ്രിത്വിരാജ് കാരണം ആണെന്ന് പറഞ്ഞിരിക്കുകയാണ് ശങ്കർ. ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ, ശരിക്കും കോവിഡും ലോക്ക് ഡൗണും ഒക്കെ ആയി സാമ്പത്തികമായും ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. മറ്റു ജോലികൾ ഒന്നും ഇല്ലാതിരുന്ന സമയം ആയിരുന്നു. ഇതിനിടയിൽ തന്നെ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ കഴിയുന്നത് പോലെ ഉള്ള സിനിമകളുടെ കഥകൾ ഞാൻ പലരോടും പറഞ്ഞിരുന്നു. എന്നാൽ അവരൊക്കെ അവർക്ക് ഇഷ്ടമുള്ളവരെ കൊണ്ട് സിനിമ പ്രൊഡ്യൂസ് ചെയ്യുകയും ഒക്കെ ചെയ്തു. ശരിക്കും ഇനി എന്ത് എന്ന് ചിന്തിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആണ് പൃഥ്വിരാജ് എനിക്ക് കെ ജി എഫ് രണ്ടാം ഭാഗത്തേക്ക് അവസരം നൽകുന്നത്. പൃഥ്വിരാജ് എന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ്. എന്റെ അവസ്ഥ മനസ്സിലാക്കി എന്റെ അക്കൗണ്ടിലേക്ക് വെറുതെ കുറച്ച് പണം ഇടുന്നതിനേക്കാൾ നല്ലതല്ലേ ഒരു ജോലി കാണിച്ച് തരുന്നത് എന്ന് പ്രിത്വിക്ക് തോന്നി കാണും. ശരിക്കും പ്രിത്വിയുടെ ഒരു സഹാനുഭൂതി കൂടി ആണെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത് എന്നും ശങ്കർ പറഞ്ഞു. Categories Celebrity news Tags Shankar Ramakrishnan സിബി മലയിൽ മോനിഷയെ കുറിച്ച് പറഞ്ഞത് കേട്ട് ആരാധകരുടെ കണ്ണ് നിറഞ്ഞു മാധവിയുടെ ഒട്ടുമിക്ക സിനിമകളും സ്ത്രീ കേന്ദ്രീകൃത സിനിമകൾ ആണ് ഈ ചിത്രത്തിൽ അഭിനയിച്ച പകുതി പേരും ഇന്ന് ഇല്ല എന്നതാണ് സത്യം കുറച്ച് സെക്കൻഡുകൾ മാത്രമേ ഉള്ളായിരുന്നു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് താരം ശ്രദ്ധ നേടുകയായിരുന്നു
സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്ക്ക് ഇന്സ്റ്റിറ്റ്യൂഷണല് ക്വാറന്റൈന് നല്കേണ്ടെന്ന സര്ക്കാര് തീരുമാനത്തെ വിമര്ശിച്ച് വി ടി ബല്റാം എംഎല്എ. വിദേശത്ത് നിന്നുള്പ്പെടെ എത്തുന്നവര്ക്കായി ബാത്റൂം സൗകര്യത്തോട് കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് ഒരുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം വെറും തള്ള് മാത്രമാണെന്നും ബല്റാം ഫേസ്ബുക്ക് പോസ്റ്റില് വിമര്ശിച്ചു. കേരളത്തില് ഇന്നേവരെ 179294 പേരാണ് പുറത്തുനിന്ന് വന്നത്. ഇതില് 154446 ആളുകളും, അതായത് 86 ശതമാനവും വീട്ടിലാണ് ക്വാറന്റൈനില് കഴിയുന്നത്. സര്ക്കാര് വക ഇന്സ്റ്റിറ്റ്യൂഷണല് ക്വാറന്റൈന് 21987 പേര്ക്ക്, … By Sambhu MS Sun, 7 Jun 2020 സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. വിദേശത്ത് നിന്നുള്‍പ്പെടെ എത്തുന്നവര്‍ക്കായി ബാത്റൂം സൗകര്യത്തോട് കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് ഒരുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം വെറും തള്ള് മാത്രമാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. കേരളത്തില്‍ ഇന്നേവരെ 179294 പേരാണ് പുറത്തുനിന്ന് വന്നത്. ഇതില്‍ 154446 ആളുകളും, അതായത് 86 ശതമാനവും വീട്ടിലാണ് ക്വാറന്‍റൈനില്‍ കഴിയുന്നത്. സര്‍ക്കാര്‍ വക ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ 21987 പേര്‍ക്ക്, അതായത് 12.26 ശതമാനത്തിന് മാത്രമെ നിലവില്‍ നല്‍കുന്നുള്ളൂ. വെറും 0.5 ശതമാനം പേര്‍ക്കാണ് ഐസൊലേഷന്‍ വേണ്ടിവരുന്നത്. ഇപ്പോള്‍ നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ എന്നതു തന്നെ പ്രയോഗതലത്തില്‍ സന്നദ്ധ സംഘടനകളോ പഞ്ചായത്തുകളോ ഒരുക്കുന്നതാണ്. പലയിടത്തും ഭക്ഷണമടക്കം പ്രധാന ചെലവുകളൊന്നും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. ക്വാന്‍റൈനിലുള്ള 21987ല്‍ രണ്ടായിരത്തോളം ആളുകള്‍ ഹോട്ടലുകലിലും റിസോര്‍ട്ടുകളിലുമൊക്കെയായി പെയ്‍ഡ് ക്വാറന്‍റൈന്‍ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവിടെയും സര്‍ക്കാരിന് ഒരു ചെലവുമില്ല. ബല്‍റാം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ക്വാറന്‍റൈന്‍ സൗജന്യം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച മെയ് 26ന് കണക്കുകള്‍ ഇതിലും കുറവായിരുന്നു. അന്ന് വരെ കേരളത്തിലേക്ക് പുറത്തുനിന്ന് വന്നത് 1,02,279 ആളുകളായിരുന്നു. അവരിൽ 13,638 ആളുകൾക്ക് മാത്രമായിരുന്നു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നത്, അതായത് 13.33% ആളുകൾക്ക് മാത്രം. അതിപ്പോൾ 12.26 % ആയി കുറഞ്ഞു എന്നത് തുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ തന്നെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനെ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നതിന്‍റെ കൃത്യമായ തെളിവാണ്. ഇതുകൊണ്ടൊക്കെയാണ് സർക്കാർ അവകാശവാദങ്ങളിൽ 10% മാത്രമേ കഴമ്പുള്ളൂ, ബാക്കി 90% വും തള്ള് മാത്രമാണ് എന്ന് ഞങ്ങൾക്ക് പറയേണ്ടി വരുന്നതെന്നും ബല്‍റാം പറഞ്ഞു. സാമൂഹ്യ വ്യാപന സാധ്യത വർധിച്ചുവരുന്ന സമയത്ത് സർക്കാർ വക ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ സൗകര്യങ്ങൾ പരിമിതപ്പെടുത്തി എല്ലാവരെയും വീട്ടിലേക്കയക്കുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്. സർക്കാർ ഇക്കാര്യം ഗൗരവതരമായി പരിഗണിക്കണമെന്നും ബല്‍റാം പറഞ്ഞു.
അയ്യോ ബിഗ് ബോസിൽ രണ്ടാം ദിവസം തന്നെ അടിതുടങ്ങി ; സൂരജുമായി ഡെയ്‌സി അങ്കം ; തുടക്കം തന്നെ കയ്യാങ്കളി പ്രതീക്ഷിച്ചില്ല; ഇവരെല്ലാം കൂടി ബിഗ് ബോസ് വീട് തകർക്കുവോ ?! By Safana SafuMarch 29, 2022 ബി​ഗ് ബോസ് മലയാളം സീസൺ 4 രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ ഹോട്സ് സ്റ്ററിലൂടെ ലൈവായി കാണാൻ സാധിക്കും എന്നതും വലിയ... Malayalam ‘മോഡലിങിന്റെ പേരിൽ ഞാൻ പലരുടേയും മുമ്പിൽ തുണി അഴിക്കാറുണ്ട്’; അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നു; നിമിഷയുടെ ആ വാക്കുകൾ കേട്ടാൽ ആരും വിശ്വസിക്കില്ല! By Safana SafuMarch 29, 2022 ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ബിഗ് ബോസ് ചർച്ചകളാണ്. ബിഗ് ബോസ് സീസൺ ഫോർ തുടങ്ങി രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും മത്സരാർത്ഥികൾ... Malayalam ആ കാരണം കൊണ്ട് തൂങ്ങി ചാവാന്‍ വരെ പറഞ്ഞ സുഹൃത്ത് ഉണ്ട് ; ആ അവഹേളനം കഠിനമായിരുന്നു; ബിഗ് ബോസിലേക്ക് എത്തിയ നിമിഷയുടെ ആദ്യ വാക്കുകൾ ഞെട്ടിച്ചുകളഞ്ഞു! By Safana SafuMarch 28, 2022 മലയാളികൾ കാത്തിരുന്ന ഒരു അങ്കം തുടങ്ങിയിരിക്കുകയാണ്. വ്യത്യസ്തരായ പതിനേഴ് മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം നാലാം സീസണ്‍ തുടക്കം കുറിച്ചിരിക്കുകയാണ്. സോഷ്യല്‍... Malayalam ‘പൊക്കം വെക്കില്ലെന്ന് അച്ഛനാണ് ഞങ്ങളോട് പറഞ്ഞത്, ഒപ്പം കിട്ടിയ ഉപദേശം അതായിരുന്നു’; സങ്കടപ്പെടുത്തുന്ന കഥകളല്ല, ഉണർവ്വേകുന്ന ജീവിതമാണ്; ബി​ഗ് ബോസിലേക്ക് സൂരജ് തേലക്കാട് എത്തിയപ്പോൾ! By Safana SafuMarch 28, 2022 ബിഗ് ബോസ് സീസൺ ഫോറിലേക്ക് കടന്നുവന്ന താരമാണ് സൂരജ് തേലക്കാട്. മിനിസ്‌ക്രീനിലേയും ബി​ഗ് സ്ക്രീനിലേയും കുട്ടിത്താരം കൂടിയാണ് സൂരജ്. ഉയരമില്ലായ്മയെ വിജയമാക്കി... Malayalam BIGG BOSS SEASON 4 Contestant List; ഈ താരദമ്പതികളും മത്സരാർത്ഥികളായിട്ടുണ്ട് ; ഉറപ്പിച്ചു പറയുന്നു ഇവരുണ്ട്; മുംബൈയിൽ നിന്നുള്ള വിവരങ്ങൾ പുറത്ത്! By Safana SafuMarch 23, 2022 ആർപ്പുവിളികളും ആരവങ്ങളും തുടങ്ങിക്കഴിഞ്ഞു.. ഇനി നാല് ദിവസം കൂടി പിന്നിട്ടാൽ ബിഗ് ബോസ് സീസൺ ഫോറിലെ പുതിയ വീട്ടിലേക്ക് നമുക്കും കടക്കാം…... Malayalam ബിഗ് ബോസിലേക്ക് തങ്കച്ചൻ വിതുര?: വാര്‍ത്തകള്‍ കാരണം പൊറുതിമുട്ടി തങ്കച്ചൻ ; നഷ്ടപ്പെടുന്നത് തനിക്ക് കിട്ടേണ്ട ചെറിയ പരിപാടികൾ; ഇതൊന്നു നിർത്തൂ; ഷോകള്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്ന് തുറന്നുപറഞ്ഞ് താരം! By Safana SafuMarch 21, 2022 മലയാളി പ്രേക്ഷകർ ഇന്ന് ആവേശത്തോടെ കാത്തിരിക്കുന്നത് ബിഗ് ബോസ് സീസൺ ഫോറിലേക്ക് ആരൊക്കെ ഉണ്ടാകും എന്നറിയാനാണ്. കാരണം ബിഗ് ബോസ് തുടങ്ങാൻ... Malayalam ‘ബി​ഗ് ബോസ് സീസൺ 4ൽ ഇവർ ഉറപ്പായും ഉണ്ടാകും, ഞാനുമുണ്ട്’ ഒപ്പം ഗായത്രി സുരേഷും; ആ സർപ്രൈസ് പൊട്ടിച്ച് നടൻ മനോജ് കുമാർ രംഗത്ത്; ഈ സീസണിൽ അപ്രതീക്ഷിത ട്വിസ്റ്റുകളും ഉണ്ടാകും; പ്രൊമോയ്ക്ക് പിന്നിലെ രഹസ്യം! By Safana SafuMarch 21, 2022 ഈ മാസം അവസാനം ആരംഭിക്കാന്‍ പോവുന്ന ബിഗ് ബോസ് ഹൗസിലേക്ക് മത്സരാര്‍ഥികളൊക്കെ പോയി കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ... Malayalam ബിഗ് ബോസ് സീസൺ 4 പുത്തൻ സൂചന ; ഇനി വെറും പത്തുദിവസങ്ങൾ മാത്രം; പ്രെഡിക്ഷൻ ലിസ്റ്റുകൾ തെറ്റാണെന്ന് പറയുന്നവരോട്; കഴിഞ്ഞ സീസണിലെ ആ മത്സരാർത്ഥിയുടെ സഹോദരിയും ഇത്തവണ! By Safana SafuMarch 17, 2022 ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ബിഗ് ബോസ് ഷോ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ മാര്‍ച്ച് 27... Malayalam ലാലേട്ടന്റെ സമയദോഷം; രാഹുൽ ഈശ്വറും പണ്ഡിറ്റും വീണ്ടും നേർക്കുനേർ?;ബിഗ് ബോസ് വരെ ഇറങ്ങിയോടും; വർഷങ്ങൾക്ക് മുമ്പുള്ള മലയാളി ഹൗസ് ഒരു ഓർമ്മപ്പെടുത്തൽ! By Safana SafuMarch 16, 2022 എങ്ങും ബിഗ് ബോസ് മലയാളം സീസണ്‍ നാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. നേരത്തെ പുതിയ സീസണില്‍ അവതാരകന്‍ സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തമായി... Malayalam ബിഗ് ബോസിൽ ഇനി നഴ്സറി ടാസ്കുകളില്ല;കാലത്തിനൊത്തുള്ള മാറ്റങ്ങൾ ആദ്യ മൂന്ന് സീസണിൽ നിന്നും വ്യത്യസ്തമായിട്ടുള്ള മത്സരവും മത്സരാർത്ഥികളും ; സ്വവർഗ്ഗാനുരാഗികളും എത്തും; ബിഗ് ബോസ് സീസൺ ഫോർ , സംഗതി കളർ ആണ്! By Safana SafuMarch 14, 2022 ഇനി സംഗതി കളറാകും എന്നും പറഞ്ഞ് ഇന്നലെ രാത്രി തന്നെ എല്ലാവരും ബിഗ് ബോസ് സീസൺ ഫോറിന്റെ പുത്തൻ പ്രൊമോ കണ്ടുകഴിഞ്ഞതാകും.... Malayalam “കുലസ്ത്രീയല്ല , ഞാനൊരു സാധാരണ സ്ത്രീയാണ്”; സ്ത്രീകൾ മൾട്ടി ടാസ്കിങ് ആണെന്ന് പറയുന്നതിനും മറുപടിയുണ്ട്; ആശ്രമജീവിതത്തിലേക്ക് പോയാലോ എന്ന് ആലോചിച്ചിട്ടുണ്ട് ; നവ്യയുടെ കുലസ്ത്രീ പരാമർശം! By Safana SafuMarch 14, 2022 മലയാളികളുടെ ഇടയിൽ ബാലാമണിയായി എത്തിയ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള നവ്യ... Malayalam ഉറപ്പിച്ചോ തങ്കച്ചനും ഔട്ട് ; ബിഗ് ബോസ് സീസൺ ഫോറിലേക്ക് ഇനിയാര്?; മാർച്ച് 27 ന് തന്നെ തുടങ്ങും; പ്രവചനങ്ങളെ ട്രോളിയ ശേഷം ലാലേട്ടനെത്തി , സംഗതി കളർ ആക്കാൻ ബിഗ് ബോസ് സീസൺ ഫോർ! By Safana SafuMarch 14, 2022 മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് റിയാലിറ്റി ഷോ ബിഗ് ബോസ് പ്രെഡിക്റ്റ് ചെയ്ത പോലെത്തന്നെ ഈ മാസം 27 നു... More Posts Page 3 of 17‹ Previous1234567Next ›Last » Latest News എനിക്ക് ജീവിതത്തിൽ ലഭിച്ച മറ്റ് ഭാ​ഗ്യങ്ങൾ നോക്കിയാൽ ഈ ഒരു കുറവിൽ ഞാൻ പരാതിപ്പെടാൻ പാടില്ല!സുജാതമോഹൻ. November 29, 2022 വീട്ടുകാരുടെ നിരന്തരമുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് മീന ആ തീരുമാനത്തിലേക്ക്? എല്ലാം മകൾക്ക് വേണ്ടിയോ! റിപ്പോർട്ടുകൾ ഇങ്ങനെ November 29, 2022 ബെയ്ജ് നിറത്തിലുള്ള ഔട്ഫിറ്റില്‍ ചുവപ്പ് ‍ഡിസൈനുകളുള്ള വസ്ത്രങ്ങളണിഞ്ഞ് സോനാക്ഷി സിന്‍ഹ! November 29, 2022 ‘ബാബ’ വീണ്ടും തിയറ്ററുകളിലേക്ക്… ചിത്രത്തിന്റെ പുതിയ പതിപ്പില്‍ ഡബ്ബ് ചെയ്ത് രജനീകാന്ത്; ചിത്രം വൈറൽ November 29, 2022 കൈയ്യും, കാലും കാണിച്ചു തന്നു, ഇപ്പോള്‍ ഇത്രയും മാത്രമേ കാണിക്കൂ, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടും; പെണ്ണ് കാണല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കാർത്തിക്ക് സൂര്യ November 29, 2022 തനിക്ക് സൂപ്പർ താരങ്ങളൊടൊപ്പം അഭിനയിക്കാൻ പേടിയാണ്! അനുശ്രീ. November 29, 2022 അമ്പാടിയ്ക്ക് പിന്നിൽ പതിയിരുന്ന ചതി; കൊല്ലാൻ ഉറച്ച് അവർ ജിതേന്ദ്രന് മുന്നിലേക്ക് ചാടി വീഴുമ്പോൾ…; ഇനി സംഭവിക്കുക എന്താകും?; അമ്മയറിയാതെ അപ്രതീക്ഷിത ട്വിസ്റ്റ്! November 29, 2022 ഇലയില്‍ ചോറും ഓലനും തോരനും പച്ചടിയും കിച്ചടിയും; ഇഷ്ടം ഓർമ്മപ്പെടുത്തി അനുഷ്ക ശർമ November 29, 2022 ആഘോഷം തുടങ്ങി കഴിഞ്ഞു കാത്തിരുന്ന നിമിഷമെത്തി റോബിൻ ആരതി വിവാഹം ! വിവാഹ നിശ്ചയ തീയതി പുറത്തുവിട്ടു November 29, 2022 നിങ്ങള്‍ ആഗ്രഹിച്ചത് പോലെ എന്റെ ആടുതോമ വീണ്ടും എത്തുന്നു, റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍ November 29, 2022 Trending serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു Movies ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ വിധു ബാല പറയുന്നു Malayalam മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു Movies ’12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവാൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു ; ദുഃഖ വാർത്തയുമായി ഗോപി സുന്ദർ
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
ദോഹ: ക്ലൈമാസ്കിൽ വെയിൽസിന്‍റെ നെഞ്ച് തകർത്ത് ഇറാന്‍റെ ഇരട്ടപ്രഹരം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇറാന്‍റെ വിജയം. മത്സരത്തിന്‍റെ രണ്ടാംപകുതിയുടെ ഇൻജുറി ടൈമിലാണ് രണ്ടു ഗോളുകളും പിറന്നത്. റൂസ്ബെ ചെഷ്മി (90+8), റാമിൻ റെസെയൻ (90+11) എന്നിവരാണ് ഇറാനുവേണ്ടി വല കുലുക്കിയത്. ജയത്തോടെ ഇറാൻ പ്രീ-ക്വാർട്ടർ സാധ്യത സജീവമാക്കി. ഇരുടീമുകൾക്കും വിജയം നിർണായകമായ മത്സരത്തിൽ ഇറാൻ തന്നെയായിരുന്നു ആക്രമണത്തിൽ മുന്നിൽ നിന്നത്. രണ്ടാം പകുതിയിൽ തുടരെ തുടരെയുള്ള ഇറാൻ ആക്രമണത്തിൽ വെയിൽസിന്‍റെ ഗോൾമുഖം വിറച്ചു. പ്രതിരോധ താരങ്ങൾ ഏറെ പണിപ്പെട്ടു. 52ാം മിനിറ്റിൽ ഇറാൻ താരങ്ങളായ സർദർ അസ്മൂനിന്‍റെയും ഗോലിസാദയുടെയും ഷോട്ടുകൾ വെയിൽസിന്‍റെ പോസ്റ്റിൽ തട്ടി മടങ്ങി. ഇറാന്‍റെ മുന്നേങ്ങളെല്ലാം വെയിൽസ് പ്രതിരോധത്തിൽ തട്ടി ലക്ഷ്യം കാണാതെ പോയി. 75ാം മിനിറ്റിൽ മധ്യനിരതാരം അഹ്മദ് നൂറുല്ലാഹിയുടെ ബോക്സിനു പുറത്തുനിന്നുള്ള ഒരു കിടിലൻ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്. 86ാം മിനിറ്റിൽ വെയിൽസ് ഗോളി വെയ്ൻ ഹെന്നസിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത് ടീമിന് തിരിച്ചടിയായി. ബോക്സിനു പുറത്ത് മെഹ്ദി തെരീമിയെ ഫൗൾ ചെയ്തതിനാണ് ചുവപ്പ് കാർഡ് കിട്ടിയത്. മത്സരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ ഇറാൻ ഗോളിലേക്കുള്ള ആക്രമണവും കടുപ്പിച്ചു. ഒടുവിൽ അതിനുള്ള ഫലവും ലഭിച്ചു. ബോക്സിനു പുറത്തിനിന്നുള്ള റൂസ്ബെ ചെഷ്മിയുടെ നിലംപറ്റെയുള്ള ഷോട്ട് ഗോളിയെയും മറികടന്ന് വലയിലേക്ക്. ഇറാൻ താരങ്ങളും ആരാധകരും ആനന്ദലഹരിയിൽ. മൂന്നു മിനിറ്റിനകം ഇറാൻ ലീഡ് രണ്ടാക്കി. ഗോൾ തിരിച്ചടിക്കാൻ വെയിൽസ് പ്രതിരോധം മറന്ന് കളിച്ചതാണ് ടീമിന് തിരിച്ചടിയായത്. പന്തുമായി കുതിച്ച തെരേമി ബോക്സിനകത്തേക്ക് ഓടിക്കയറിയെത്തിയ റെസെയ്യാന് കൈമാറി. താരം മാനോഹരമായി പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. ഗോളി നിസ്സഹായനായിരുന്നു. ഒന്നാം പകുതിയിലും ഇറാൻ തന്നെയായിരുന്നു ആക്രമണത്തിൽ മുന്നിട്ടുനിന്നത്. 16ാം മിനിറ്റിൽ ഇറാൻ താരം അലി ഗോലിസാദ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് വിളിച്ചു. ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവി വഴങ്ങിയ ഇറാന് നോക്കൗട്ട് സാധ്യത നിലനിർത്താൻ വിജയം അനിവര്യമായിരുന്നു. യു.എസിനെതിരെ പെനാൽറ്റിയിൽ കടിച്ചുതൂങ്ങിയാണ് വെയിൽസ് കഴിഞ്ഞ കളിയിൽ സമനില പിടിച്ചത്. ഏഷ്യൻ ശക്തികളാണെങ്കിലും ഇതുവരെ ലോകകപ്പിൽ ആദ്യ റൗണ്ട് ഇറാൻ കടന്നിട്ടില്ല. ഏറ്റവും കൂടുതൽ തവണ ദേശീയ ടീമിനായി കളിച്ച വെയിൽസ് താരമെന്ന റെക്കോഡ് നായകൻ ഗാരത്ത് ബെയിൽ സ്വന്തമാക്കി. 110 മത്സരം. ടീമംഗമായ ക്രിസ് ഗന്ററിന്റെ (109) റെക്കോഡാണ് ബെയിൽ മറികടന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റ ഇറാൻ ഗോൾകീപ്പർ അലി ബെയ്‌റാൻവന്ദിന് പകരം ഹുസൈൻ ഹുസൈനിയാണ് ഇറങ്ങിയത്.
“ഫ്യൂഷന്‍” എന്നത് ഭാരതീയസംഗീതത്തില്‍ നിര്‍വചിക്കാന്‍ എളുപ്പമല്ലാതെ ഏതു വലയത്തില്‍‍പ്പെടുത്തിയാലും വഴുതുന്ന ഒരു സംജ്ഞയാണ്. വിപണിയില്‍ ഇറങ്ങിയിട്ടുള്ള ഭാരതീയസംഗീതാലേഖന സഞ്ചയത്തില്‍‍ ഇതിന്റെ കൈവഴികള്‍ ഏറെയാണ്. രുചിഭേദമനുസരിച്ച് നിര്‍വചനവും മാറിമറിയും. ഒന്നില്‍ക്കൂടുതല്‍ സംഗീതശൈലികള്‍ ഒന്നിച്ചൊന്നാകുന്ന സവിശേഷതയാണെന്ന് സമ്മതിക്കുകയാണെങ്കില്‍ 2003 ല്‍ പുറത്തു വന്ന “The Beginning of the Beginning" തീര്‍ച്ചയായും മുന്‍പിലെത്തി കാതും മനസ്സും പിടിച്ചെടുത്ത് കീഴടക്കും. തികച്ചും വശ്യവും സമ്മോഹനവും പുതുമയാര്‍ന്നതുമാണ് ഈ സി. ഡി യിലെ കൂട്ടുനാദക്കലവികള്‍. വിശ്വമോഹന ഭട്ടും രൊണു മജുംദാരും ഔസേപ്പച്ചനും ബിക്രം ഘോഷും ശിവമണിയുമൊക്കെ ചേരുന്ന അപൂര്‍വ സംഗമം. രവി ശങ്കറും യഹൂദി മെനുഹിനും കൂടിച്ചേര്‍ന്നൊരുക്കിയ “East Meets West" നമുക്ക് തുറന്നു തന്നതാണ് പുതിയ വഴി, ഭാരതീയ ഫ്യൂഷന്‍ സംഗീതത്തിലെ ചാലകം. അവരുടെ “സ്വരകാകളി” പോലത്ത ശ്രുതിവിജൃംഭിത പരീക്ഷണങ്ങള്‍ താളമേളക്കൊഴുപ്പിന്റേയും ശ്രവണസുഖത്തിന്റേയും നിദര്‍ശനങ്ങളാണ്. ആകാശവാണി, വിജയരാഘവ റാവുവിന്റേയും പ്രപഞ്ചം സീതരാമിന്റേയും വിവിധ ഭാരതീയ ഉപകരണങ്ങളുടെ നൂതനസങ്കലനം വാദ്യവൃന്ദം എന്ന പേരില്‍ പണ്ടേ പ്രക്ഷേപണം ചെയ്യുകയുണ്ടയിട്ടുണ്ട്. ഇന്നത്തെ പ്രേം ജോഷ്വായുടെ പല പരീക്ഷണങ്ങളും ഇതിന്റെ പിന്തുടര്‍ച്ച പോലെ കാണപ്പെടുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള തല്‍വീന്‍‍ സിങ്ങിന്റെ കൃതികളാവട്ടെ ഇലക്ട്രോണിക് പശ്ചാത്തലവും തബലയുടെ ഏകതാനവിന്യാസങ്ങളുമായി വേറിരു ദിശയില്‍ സഞ്ചാരമാണ്. കാരൈക്കുടി മണിയും വിക്കു വിനായകറാമും മറ്റും താളങ്ങളുടെ സങ്കീര്‍ണമേഖലകളില്‍ വ്യപരിച്ച് നൂതന ഭാവന പാട്ടുകേള്‍വിക്കാര്‍ സമക്ഷം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശൈലീസങ്കരപരീക്ഷണങ്ങള്‍ക്ക് തയാറായിട്ടീല്ല. എന്നാല്‍ ശരത്-കാരൈക്കുടി മണി ടീമിന്റെ “അമൃതം” പോലുള്ള റിലീസുകള്‍ ഹൃദ്യമായ പുതുമയ്ക്ക് ധൈര്യപ്പെട്ടിട്ടുണ്ടെന്നത് വിസ്മരിക്കാവുന്നതല്ല. ഫ്യൂഷന്‍ എന്ന വിവക്ഷയില്‍ സാമ്പ്രദായികമായിട്ട് ഒരു കീര്‍ത്തനമോ കൃതിയോ അവതരിപ്പിച്ചിട്ട് പിന്നില്‍ പക്ഷിചിലയ്ക്കുന്നതോ മറ്റു ഇലെക്ട്രോണിക് ശബ്ദമോ നല്കി ഈ ജനുസ്സില്‍ കയറിപ്പറ്റാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. East-West-meet പദസംഘാതങ്ങള്‍ രവിശങ്കറിനെത്തന്നെ പിന്നീട് മടുപ്പിച്ചിരിക്കണം. ‘West Eats Meat' എന്നൊരു പ്രകാശനത്തിനു പേരിടനുള്ള സ്വാരസ്യം ഈ മനോഭാവമായിരുന്നില്ലെ എന്നു സംശയം. വെസ്ടേണ്‍ ഗാനം ഭാരതീയ ഉപകരണത്തിന്റെ വരുതിയിലാക്കുന്നത്‍ ഫ്യൂഷന്‍ എന്ന നിര്‍വചനത്തോടടടുത്തു നില്‍ക്കുന്നുണ്ടെങ്കില്‍ വീണ ഇ. ഗായത്രിയുടെ Wow Classical Instrumental Remix എന്ന സി. ഡി ലിസ്റ്റില്‍പ്പെടുത്താം. പല പ്രസിദ്ധ വെസ്റ്റേണ്‍ പാട്ടുകാരുടെ പാട്ടുകളും കര്‍ണാടകസംഗീതത്തിന്റെ ഛായയില്‍ വരുത്തനുള്ള സഫലശ്രമമാണിത്. സ്റ്റീവി വണ്ഡറിന്റെ “I just called to say I love you", മൈക്കിള്‍ ജാക്സന്റെ Heal the World ഒക്കെ ഗായത്രി അനായാസമായി വീണയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അരോചകത്വമോ നാടന്‍ മണ്ണില്‍ പറിച്ചു നട്ടതിന്റെ യുക്തിരാഹിത്യമോ അനുഭവപ്പെടുകയില്ല. എന്നാല്‍ ഇമ്മാതിരി ഒരുമ്പെടലുകള്‍ക്ക് ഒരു നിശ്ചിത ഓര്‍ക്കെസ്ട്രേഷന്‍ നിഷകര്‍ഷയോ വാദകരുടെ നിയോഗപ്പെടുത്തലില്‍ അനുഭവഭേദ്യമായ സീക്വന്‍സോ നിരീക്ഷിക്കാന്‍ പ്രയാസമാണ്. ഇവിടെയാണ് "Beginning of the Beginning" എന്ന സി. ഡി വ്യത്യസ്തമാകുന്നത്. നിരവധി സംഗീതജ്ഞര്‍ കൂട്ടായി പ്രകമ്പനമൊരുക്കിയെടുത്തതാണ‍ ഈ കേള്‍വിക്കുളിര്‍. പ്രധാന വാദകരല്ലാതെ റിതം അറേഞ്മെന്റിനും സ്കോര്‍ നൊടേഷനും മ്യൂസിക് ഡിസൈനുമൊക്കെ ചുമതലക്കാരുണ്ട്. ഒരു സമഗ്ര ഓറ്കെസ്ട്രേഷന്‍ അണിനിരത്തല്‍. പാട്ടിന്റെ ഗതി അതുകൊണ്ടു തന്നെ വളവു തിരിവുകള്‍ സ്വാംശീകരിച്ച് ഒഴുകുകയാണ്.വെസ്റ്റേണ്‍ ഓര്‍കെസ്ട്ര നിഷ്കര്‍ഷ പോലെ വാദകരുടെ വ്യക്തിത്വത്തെക്കാള്‍ ഓറ്കെസ്ട്രായുടെ പ്രത്യക്ഷത്തിനു പ്രാധാന്യം നല്‍കുന്ന മുറ. വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിസ്സാരക്കാരല്ല. മോഹന വീണ വിശ്വമോഹന്‍ ഭ്ട്ട്. ഫ്ലൂട് രൊണു മജുംദര്‍. നാദസ്വരം മാമ്പലം എം. കെ. എസ് ശിവ. തബലയ്ക്ക് ബിക്രം ഘോഷ്. മൃദംഗം അനൂര്‍ അനന്തകൃഷ്ണ ശര്‍മ്മ. വയലിന്‍ സാക്ഷാല്‍ ഔസേപ്പച്ചന്‍ തന്നെ. ഡ്രംസിന്‍് മറ്റാരുമല്ല,ഇക്കാര്യത്തില്‍ ബഹുകേമന്‍ ശിവമണി. ജൈപാല്‍ രാജിന്റെ കീ ബോര്‍ഡും എല്‍. ശേഖറിന്റെ സോളോ ചെല്ലൊ (cello)യും. ഇതു കൂടാതെ വയലിനും വിയോലയ്ക്കും ചെല്ലോയ്ക്കും ഡബിള്‍ ബാസ്സിനും വേറെ വന്‍ സംഘവുമുണ്ട്. സ്കോര്‍ നൊടേഷനും കണ്ഡക്റ്റിങും കെ. ശങ്കര്‍.കണ്‍സെപ്റ്റ് ആന്‍ഡ് മ്യൂസിക് ഡിസൈന്‍ പി. ഘനശ്യാം എന്ന് സ്ലീവ് നോട്സില്‍ കാണുന്നതിനാല്‍ ഇദ്ദേഹമായിരിക്കണം ഇതിന്റെ സൂത്രധാരന്‍. ഒഴുക്കു തിരിച്ചു വിടുന്ന സംഗീതജ്ഞന്‍. അങ്ങനെയാണെകില്‍ അതീവ ബുദ്ധിയോടെയും ചാരുതയോടെയുമാണ് ഹംസധ്വനിയും നളിനകാന്തിയുമൊക്കെ മധുരദ്രവണലായനിയാക്കിയിരിക്കുന്നത്. സങ്കീര്‍ണതയില്ലാത്ത സംലയനം. നേരത്തെ തയാറാക്കിയ നിശ്ചിത നൊടേഷനില്‍ ഭാരതീയ ഉപകരണസംഗീതജ്ഞര്‍ വഴി തുടരുന്ന അപൂര്‍വവേള.അതും സഞ്ചാരങ്ങള്‍ കര്‍ണാടക- ഹിന്ദുസ്ഥാനി-പാശ്ചാത്യ വഴികള്‍ പിന്തുടര്‍ന്നു പുതുഭാവവും ഊര്‍ജ്ജസ്വലതയും ഉള്‍ക്കൊള്ളുന്ന നിഷ്കര്‍ഷാപൂര്‍വമുള്ള പ്രയോഗങ്ങള്‍. ഇതില്‍ ഒരു പ്രത്യേക ശൈലിയും എഴുന്നരുളുകയോ ഒരു വാദകനും പ്രാമുഖ്യം നിലവിലാക്കുകയോ അങ്ങനെയൊരു നിര്‍ബ്ബന്ധബുദ്ധി പ്രകടമാക്കുകയോ ചെയ്യുന്നില്ല എന്നതും പ്രത്യേകതയാണ്. തുടക്കം മുതല്‍ ഒടുക്കംവരെ ഒരു സംഘമായി നീങ്ങുന്ന അവതരണരീതി മറ്റു ഫ്യൂഷന്‍ സി. ഡികളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു. രാഗച്ഛായ പ്രകടിപ്പിക്കാനുള്ള അതിരു കവിഞ്ഞ വ്യഗ്രത നിശ്ശേഷമാക്കപ്പെട്ടിരിക്കുനന്നു, സമഗ്രമായ അവതരണത്തിനു മുന്‍തൂക്കം നല്‍കിയിരിക്കുന്നു എന്ന കാര്യങ്ങളാല്‍ ‍ കേള്‍വി സുഖം ഏറെയാണ്. കീര്‍ത്തനങ്ങളുടെ ഭാവപ്രചുരിമ അശേഷവും നഷ്ടപ്പെടാതെ അതിനെ നവീന ഓര്‍ക്കെസ്ട്രേഷനില്‍‍ മുക്കിയുരുക്കിയിരിക്കുന്നു. ആകെ അഞ്ചു ട്രാക്കുകളില്‍ മൂന്നെണ്ണമാണ് ഈ സിംഫണിചാതുര്യങ്ങള്‍‍ വിളമ്പുന്നത്. Beginning of the Beginning (ഹംസധ്വനിയില്‍ ‘വാതാപി ഗണപതിം), Listen to Me (നളിനകാന്തിയില്‍ “മനവി ആലകിഞ്ചരാദടെ”) പിന്നെ പിലു രാഗത്തിന്റെ വര്‍ണക്കാഴചകള് അവതരിപ്പിക്കുന്ന “Spectrum of Piloo" എന്നതും. മറ്റു രണ്ടു ട്രാക്കുകളും വിശ്വമോഹന്‍ ഭട്ടിനു വിട്ടുകൊടുത്തിരിക്കുന്നു,പരമ്പരാഗത രീതിയില്‍ ഭൈരവിയും ‘വൈഷ്ണവ ജനതോ‘യും വാദനം ചെയ്യാന്‍. മേല്‍പ്പറഞ്ഞ മൂന്നു ട്രാക്കുകളിലും ഓര്‍കെസ്ട്ര ആണ് പാട്ടിനെ നയിക്കുന്നത്.പലയിടത്തും സംഘം ചേര്‍ന്ന വയലിനും ചെല്ലൊയും കീബോറ്ഡിലെ നാനാതരം ഉപകരണങ്ങളും പ്രത്യേക സ്വരതാളങ്ങളിലൂടെ മെലഡിയെ പലയിടങ്ങളിലും എത്തിച്ച്ചേര്‍ക്കുകയാണ്. നാദസ്വരത്തില്‍ മംഗളാവേശം പോലെ ഉയരുന്ന ഹംസധ്വനി ആലാപത്തോടെയാണ് തുടക്കം.ആചാരപ്രകാരമുള്ള വിഘ്നേശ്വരന്റെ ആശീര്‍വാദം തേടലല്ല ‘വാതാപി‘ വാദനം കൊണ്ടുദ്ദേശിക്കുന്നത്, Beginning of the Beginning എന്ന പേരു സൂചിപ്പിയ്ക്കുന്നതു പോലെ ഗംഭീരമായ തുടക്കമാണെന്ന വിളംബരമാണ്. തികച്ചും കര്‍ണടക ശൈലിയിലുള്ള ഈ ആലാപനം ഹിന്ദുസ്ഥാനി ശൈലിയില്‍ മോഹനവീണ ഏറ്റെടുക്കുന്നുണ്ട്. ഉണര്‍ത്തുപാട്ട് പ്രതീതിയുളവാക്കാന്‍ chimes/gongs മണിയടികള്‍. ആലാപനം പിന്തുടരുന്ന ഓടക്കുഴലിനു (1 min. 23 sec.) പിന്നില്‍ വെസ്റ്റേണ്‍ വയലിന്റെ അകമ്പടിയുണ്ട്. കീ ബോര്‍ഡില്‍ പിയാനോ സ്വരങ്ങള്‍ പടിപടിയായി ആരോഹണം ചെയ്ത് വീണ്ടും വീണ- വയലിന്‍- നാദസ്വരത്തിലെത്തുന്നു. 2 min 20 sec ല്‍ orchestrated violin ല്‍ രാഗഭാവം ഭാരതീയവും പാശ്ചാത്യവുമായ വാദനത്തില്‍ സഞ്ചരിക്കുകയാണ്. സഞ്ചാരങ്ങള്‍ ശ്രുതി താഴ്ത്തിയും ഉയര്‍ത്തിയും ആവര്‍ത്തിക്കുന്നു. കര്‍ണാടിക് ഛായയില്‍ മറ്റൊരു വയലിന്‍‍ സംഘം വ്യാപൃതരാവുന്നു, concerto രീതി പിന്തുടരുന്ന വാദ്യവൃന്ദത്തില്‍ തബലയും മൃദംഗവും ഇടകലരുന്നു. ഈ സ്വരസംയോഗങ്ങള്‍ തീവ്രതയാര്‍ന്ന് ഒരു വന്‍ ഓര്‍കെസ്ട്രയുടെ നടുവിലാണ് നമ്മള്‍ എന്ന പ്രതീതി ഉളവാക്കുന്നുണ്ട്. കര്‍ണാറ്റിക് വയലിനു വ്യത്യസ്തത അണയ്ക്കാ‍ന്‍ ഡ്രംസ് അകമ്പടി. 4m 05s ല്‍ തബലയുടെ നടകള്‍ക്കു അപ്പുറത്തും ഇപ്പുറത്തുമായി ചില staccato പ്രയോഗങ്ങള് (കൃത്യവും നിശിതവുമായി ഒരു സ്വരമോ വ്യത്യസ്ത സ്വര‍മോ വിട്ട് വിട്ട് പ്രയോഗിക്കുന്നതാണ് staccato). 4m 15s ലാണ് നാദസ്വരത്തില്‍ ‘വാതാപി’ പല്ലവി ആവിര്‍ഭവിക്കുന്നത്. മോഹനവീണയുമായി പല്ലവിയുടെ ആവര്‍ത്തനം സംഗതികള്‍ സഹിതം. മൃദംഗവും തബലയും മാറി മാറി. ഈ മെലഡിയ്ക്കു പിന്നില്‍ മന്ദ്രമായി ഉയര്‍ന്നു താഴുന്ന വയലിന്‍ സംഘത്തിന്റെ ഹാര്‍മണിയുണ്ടെന്നുള്ളത് വ്യത്യസ്തയുളവാക്കുന്ന സവിശേഷതയാണ്.5m 51s ല്‍ വെസ്റ്റേണ്‍ ശൈലിയില്‍ ആവര്‍ത്തനമുണ്ട്. അതിനു ശേഷം കീബോര്‍ഡിലെ ഹാര്‍മണി അകമ്പടിയോടെ ഓടക്കുഴല്‍. തബല-മൃദംഗം താളക്രമവിന്യാസങ്ങള്‍ക്ക്കു ശേഷം ഡ്രംസ് അകമ്പടിയോടെ മധുരതരമായി വയലിനില്‍ ചില സ്വരപ്പെടുത്തലുകള്‍. (6m 54s വരെ). ‘ഭൂതാദി സംസേവിത ചരണം“ നാദസ്വരത്തിലും വീണയിലും ആവര്‍ത്തിച്ചശേഷം “ഭൂത ഭൌതിക......” ആവര്‍ത്തനങ്ങള്‍ക്കു ശേഷം എല്ലാ വാദ്യവും ഒരുമിച്ച് ഒന്നുകൂടി ഉയര്‍ത്തി എടുക്കുന്നുണ്ട്. “വീതരാഗിണം......” എന്ന കല്‍പ്പനാസ്വരം വയലിന്‍+ഡ്രംസ്,നാദസ്വരം+മൃദംഗം,വീണ+തബല എന്നിങ്ങനെ സങ്കലിച്ച് മുന്നേറിയിട്ട് അവസാ‍നം മോഹനവീണയില്‍ ശൃതി ഒന്നു താഴ്ത്തി പൂര്‍ത്തീകരിക്കുന്നു. 8m 05s ല്‍ സ്വരസംയോഗങ്ങള്‍ ഉളവാക്കുന്ന പശ്ചാത്തലം അതിമധുരമാണ്. പാശ്ചാത്യവും ഭാരതീയവുമായ വയലിന്‍ ശൈലികളില്‍ ‍ ഇടകലര്‍ന്ന് ഹാര്‍മണൈസിങ് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. സ്വരസംയോഗങ്ങളുടെ കയറ്റിറക്കങ്ങള്‍ ചാരുതയാര്‍ന്നവയാണ്. ഓടക്കുഴലില്‍ മെലഡി ഉണര്‍ത്തുമ്പോള്‍ ഉന്നത റേഞ്ചില്‍ ഹാര്‍മണി പ്രതിധവനിക്കുന്നു, ചിലപ്പോള്‍ മെലഡിയൊപ്പമോ അതില്‍ മേലെയോ എത്താനുള്ള വ്യഗ്രതയും ഇവിടെ കാണാം. Orchestrated violin പുതിയ ഗതിവിഗതികള്‍ തേടുന്ന പ്രതീതിയാണ് (8m 44s). 9m 26s ല്‍ staccato പ്രയോഗങ്ങള്‍ വീണ്ടും ഉണരുന്നു, ശേഷം വെസ്റ്റേണ്‍ നോട്സിലാണ് ഹംസധ്വനിയുടെ മുദ്രാസ്വരങ്ങള്‍ എഴുന്നുവരുന്നത്.‍9m 36s ല്‍ തരംഗരീതിയില്‍ ഉയര്‍ന്നു താണു പൊങ്ങുന്ന ഓര്‍കെസ്ട്ര നിശ്ചിത ശൈലിയില്‍ പെടുന്നില്ല എന്ന തോന്നല്‍ ഉളവാക്കുന്നു.9m 51s ല്‍ വീണ്ടും ഓര്‍കെസ്ട്ര ഗതിമാറുന്നു, ചില legatto (സ്വരങ്ങള്‍ വിട്ടു വിട്ടല്ലാതെ സൌമ്യമായി ഒന്നോടൊന്നു ചേരല്‍, staccatoയ്ക്കു വിപരീതമായി) സഹിതം.’പുരാകുംഭസംഭവം....’ നാദസ്വരം മാത്രമണെടുക്കുന്നത്. “പ്രണവസ്വരൂപം വക്രതുണ്ഡം‘ ആവര്‍ത്തനത്തിനിടയ്ക്ക് വെസ്റ്റേണ്‍ വയലിന്‍ പ്രയോഗമുണ്ട്. “കരാംബുജ പാശ ബീജാരൂപം....’വയലിന്‍+മൃദങ്ഗം ആവര്‍ത്തനത്തിനു ശേഷം നാദസ്വരവും ഓര്‍കെസ്ട്രയും ഒന്നിച്ച് ഏറ്റുപാടി, മോഹനവീണ ശ്രുതി താഴ്ത്തി അതാവര്‍ത്തിച്ച് ആ ചരണഖണ്ഡം വ്യത്യസ്തമാക്കുന്നു. സാമ്പ്രദായിക ഓര്‍കെസ്ട്ര അവസാനിപ്പിക്കുന്ന രീതിയില്‍‍ ഡ്രംസിലും സിംബത്സിലുമുള്ള പ്രയോഗത്തോടെ ആദിയില്‍ ഉണ്ടായ പ്രണവസ്വരൂപമായ നാദം ഹംസധ്വനിതരംഗമായി അവസാനിക്കുന്നു. രണ്ടാം സംഗീതദ്രവണം നളിനകാന്തി രാഗത്തിന്റെ അഭൌമസൌന്ദര്യത്തെ തൊട്ടു തലോടി ഉണര്‍ത്തലാണ്. (Track 3). “Listen to me" എന്ന പേര്‍ അന്വര്‍ത്ഥമാകുന്നത് “മനവി ആലകിഞ്ചരാദടേ” (“മണവ്യാളകിഞ്ചരാ” എന്നു ചെമ്പൈയും മറ്റും പ്രചാരത്തിലാക്കിയ പാഠഭേദമുണ്ട്) എന്ന ത്യാഗരാജകൃതിയുടെ അപേക്ഷാഭാവം പിടിച്ചെടുത്തതിനാലാണ്. “എന്റെ അപേക്ഷ കേള്‍ക്കുന്നില്ലേ മനസ്സേ” എന്നതിന്റെ സാരം . കീ ബോര്‍ഡില്‍ രാഗത്തിന്റെ ചില സ്വരങ്ങള്‍‍ പൊടിതൂളിക്കൊണ്ടാണ് തുടക്കം. ആദ്യത്തെ 50 സെക്കന്റിലുള്ള ഇലെക്ട്രോണിക് ശബ്ദകോലാഹലങ്ങള്‍ സ്വല്‍പ്പം അരൊചകമുളവാക്കുന്നുണ്ട്, സംഗീതശില്‍പ്പത്തെ ബാധിക്കുന്നുണ്ട്. പക്ഷേ കീബോര്‍ഡില്‍ ‘മനവി ആലകിഞ്ചരാ എന്ന ചൊല്ലും(1m 15 s) തുടര്‍ന്നു വരുന്ന തനി പാശ്ചാത്യ നോട്സില്‍ നളിനകാന്തി വിരിയിക്കുന്നന്ന വയലിന്‍ ഓര്‍ക്കെസ്ടെഷന്നും ഈ അരോചകതയെ നിസ്സാരമാക്കുന്നു. ഹിന്ദുസ്ഥാനി ഫ്ലൂട് തബലയുടെ പിന്തുണയോടെ തുടക്കത്തിന്റെ കുളിര്‍മയേകുന്നു.2m 44s ല്‍ മധുരതരമായ കര്‍ണാറ്റിക് വയലിന്‍ വാദനത്തിനു വെസ്റ്റേണ്‍ ഹാര്‍മണിയുടെ അകമ്പടി. തബല‍/ഡ്രംസ് പകരുന്ന വിന്യാസങ്ങള്‍, 3m 15s ല്‍ നാദസ്വരത്തില്‍ പല്ലവി ആരംഭിയ്ക്കുന്നതില്‍ എത്തിയ്ക്കുന്നു. ഇതിനെ അനുഗമിയ്ക്കുകയാണ് മോഹന വീണ.കീര്‍ത്തനത്തിന്റെ അപേക്ഷാഭാവം മുഴുവന്‍ ആവര്‍ത്തനങ്ങളില്‍ ഉരുത്തിരിയുന്ന ‘സംഗതി‘കളില്‍ പ്രതിഫലിച്ചിരിക്കുന്നു. 5m 26s ല്‍ കര്‍ണാടിക് വയലിനു ശേഷം വരുന്ന ഓര്‍കെസ്ട്രേഷന്‍ വെസ്റ്റേണ്‍ രീതി ആണെങ്കിലും കീര്‍ത്തനത്തിന്റെ ഭാവം തെല്ലും ഉപേക്ഷിച്ചിട്ടില്ല. “ഘനുഡൈനി ശ്രീ രാമചന്ദ്രുനീ” എന്ന ആദ്യചരണം ആദ്യവരി നാദസ്വരതില്‍ എടുത്തതിനെ‍ (5m 52s) വയലിന്‍ ഓറ്കസ്ട്രേഷന്‍ പിന്തുണയ്ക്കുകയാണ്. ഈ ചരണാദ്യം മോഹനവീണ രാഗാലാപനയിലൂടെയാണ് വിസ്തരിക്കുന്നത്. പല്ലവിയുടെ ആവര്‍ത്തനം നാദസ്വരവും മോഹനവീണയും ഒരുമിച്ച്. പിന്നീടുള്ള ഫ്ലൂട് സ്വല്‍പ്പമേ ഉള്ളുവെങ്കിലും മധുരതരമാണ്. (8m 20s).ഓര്‍കെസ്ട്രാ സംഘം ഹാര്‍മണി ഉണര്‍ത്തുന്നത് പിയാനോസ്വരം ഉളവാക്കുന്ന മെലഡിയ്ക്ക് കൂട്ടു ചേരാനാണ്. “കര്‍മ്മകാണ്ഡമതാകൃഷ്ടുലൈ“ ചരണം നാദസ്വരത്തിനു ശേഷം മോഹനവീണ ആവര്‍ത്തിക്കാതെ ചില സ്വരസഞ്ചാരങ്ങളില്‍ കര്‍ണ്ണമധുരമാക്കപ്പെടുകയാണ്. തബല്യ്ക്കു പകരം പലപ്പോഴും ഡ്രംസ് പിന്തുണ. പാശ്ചാത്യ ഓര്‍കെസ്ട്രേഷന്‍ രീതിയില്‍ അവസാനിപ്പിക്കുന്നത് മോഹനവീണയുടെ സ്വനങ്ങള്‍ക്ക് തബലയും ഡ്രംസും സിംബല്‍സു സഹിതം കൂട്ടു ചെര്‍ന്നാണ്. അവസാന ട്രാക്കായ “Spectrum of Piloo" അദ്ഭുതാവഹമായ ഗതിവിഗതികളും താളവിന്യാസങ്ങളും പിലു രാഗത്തിന്റെ നിംനോന്നതങ്ങളുടെ സൂക്ഷ്മമേഖലകള്‍ തേടിപ്പോകുന്ന അനുഭവവും ഒക്കെക്കൂടി സംഗീതധാരാസംഗമത്തിലെ മുങ്ങിക്കുളി തന്നെ. വെസ്റ്റേണ്‍ ഓറ്കെസ്ട്രേഷന്റെ പല സാദ്ധ്യതകളും ഉപയോഗിച്ചാണ് ഇതിലെ ഭാവപ്രകടനം. മോഹനവീണയ്ക്കോ നാദസ്വരത്തിനോ ഓടക്കുഴലിനോ അകമ്പടി സേവിക്കുന്നെന്ന മട്ടില്‍ ഉളവാക്കപ്പെടുന്ന ഹാര്‍മണി, മെലഡിയ്ക്കൊപ്പമോ അതിനു മുകളിലോ വര്‍ത്തിച്ചെന്നു വരും, ഊര്‍ജ്ജപ്രകരണം വഴി.‍അനുഭൂതി വിശേഷങ്ങള്‍ ഉണത്തിയെടുക്കുന്ന ജോലി പ്രധാന വാദകരുടെ മെലഡി മാത്രമല്ലാതെ ഓര്‍ക്കെസ്ട്രേഷന്റെ പ്രകടനവും ഏറ്റെടുക്കുന്നു. രാഗപ്രകാശനം ധുന്‍ ന്റേയും ഗസലിന്റേയും നാടന്‍പാട്ടിന്റേയും നേര്‍ഛായ വഴി തുറന്നെഴുമ്പോള്‍ വയലിനും ചെല്ലോയും വിയോലയും വെസ്റ്റേണ്‍ ഓറ്ക്കെസ്ട്രേഷന്റെ തനിമ വിടാതെ ഒപ്പം സഞ്ചരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ പിലു രാഗത്തിന്റെ വര്‍ണക്കാഴചകള്‍. സ്വല്‍പ്പം വിസ്തരിച്ചുള്ള ആലാപനം മോഹന വീണ മീട്ടിയെടുക്കുന്നതോടെയാണ് തുടക്കം. വരാന്‍ പോകുന്ന വന്‍തിരയിളക്കത്തിന്റെ സൂചനകളൊന്നുമില്ല. 3m 9s ലാണ് കീബോര്‍ഡിലെ സ്വനപ്പെടുത്തലോടെ ഫ്ലൂടിലുള്ള ചില ചെറു വിദ്യകളിലൂടെ തനതു‍ രാഗച്ഛയ വിടര്‍ത്തുന്നത്. പിന്നീട് (4m 21s-ല്‍) പ്രാരൂപികമായ വെസ്റ്റേണ്‍ ഓര്‍ക്കെസ്ട്രെഷന്‍ വയലിന്‍ സംഘത്തിനു പിയാനോ സ്വരങ്ങളോടെ അകമ്പടിയിടുന്നത് ഫ്ലൂട്ടിന്റെ മെലഡിയ്ക്കാണ്, harmonic chords മെല്ലെ നിര്‍മ്മിച്ചു വരികയാണ്. ചെല്ലോയുടെ മുഴക്കമുള്ള ധ്വനി (5m 20 s) ഗൌരവഭാവം അണച്ചതിനു ശേഷം ശക്തമായ ഓര്‍ക്കെസ്ട്ര സഞ്ചാരങ്ങള്‍ ഉണര്‍ന്നുയരുന്നു. ഇത്രയും നേരം മെലഡിയില്ല എന്നത് പ്രത്യേകതയാണ്. 6 m 46 s ല്‍ മോഹന വീണ പല്ലവിയുണര്‍ത്തുമ്പോള്‍ ചെല്ലോയും ബേസും ഒന്നിച്ച് താഴത്തെ ഒക്ടെവുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്.(6 m 56s). ഇവിടം മുതല്‍ തബല ഊര്‍ജ്ജ്വസ്വലമാകുകയാണ്. ഓര്‍ക്കെസ്ട്ര അതിശക്തി പ്രാപിച്ച് മുന്‍പോട്ട് കുതിയ്ക്കുകയാണ്. ചടുലമായ സഞ്ചാരങ്ങള്‍. മോഹനവീണയുടെ മന്ദമായ മെലഡിയ്ക്ക് ദ്വന്ദമെന്നപോലെ വയലിന്‍ സംഘം ശീഘ്രതരമായി കുതിച്ചൊഴുകുന്നു. മെലഡിയോടൊപ്പമുള്ള അതിതീവ്രതയും ഈ ഓര്‍കെസ്ട്രല്‍‍ ഹാര്‍മണി ഉളവാക്കുന്നുണ്ട്. ഗതിവേഗം ആധിക്യം പൂണ്ട് ഒരു മൂര്‍ച്ഛന്യത്തിലെത്താനുള്ള ഒരുമ്പെടല്‍. 8 m40 s ല്‍ ഈ ആരോഹണശ്രമം ഒരു ഉത്തുംഗമേഖലയിലെത്തിച്ചേരുന്നു. ഒരു ഗസല്‍ സ്വഭാവമുള്ള ഈണവുമായി എത്തുകയാണ് മോഹന വീണ 9 m 30 s ല്‍. പ്രണയലോലുപമായ അഭ്യര്‍ത്ഥനാഭാവം തുടിച്ചുനില്‍ക്കുന്ന ഈ പല്ലവിയുടെ ചരണം നാദസ്വരം ആവര്‍ത്തിക്കുന്നു. ഹിന്ദുസ്ഥാനി മട്ടില്‍ ഓര്‍ക്കെസ്ട്ര ഇതാവര്‍ത്തിക്കുന്നുണ്ട്.പിന്നീട് (12m 2 s ല്‍)നാദസ്വരത്തിനു പിന്നില്‍ ഓര്‍ക്കെസ്ട്ര ഉണര്‍ത്തുന്ന counter melody സൂക്ഷ്മഭാവനയുടേയും കേള്‍വിസുഖത്തിന്റേയും ഉദാഹരണം. ആവര്‍ത്തിച്ച് വരുന്ന ചില സഞ്ചാരങ്ങള്‍ polyphonic പ്രതീതി ഉളവാക്കുന്നു.ശേഷം ഹാര്‍മണിയുടെ ആവര്‍ത്തന ഫ്രെയ്സസ് സുഖകരമാണ്. ചെല്ലോയും കീബോര്‍ഡ് സ്വരങ്ങളും പ്രധാനമായി. മോഹന വീണയും വയലിന്‍ സംഘവുമായി ചില ഡയലോഗുകളുമുണ്ടിവിടെ.15 m 49 s ല്‍ മെലഡി ഏറ്റെടുക്കുന്നത് വയലിനാണെന്നത് പ്രധാനം, ചെല്ലോയുടെ അകമ്പടിയ്ക്ക് പ്രാമുഖ്യം. 16 m 18 s ലെ ചെല്ലോ-വയലിന്‍ ഡ്യൂഎറ്റ് തികച്ചും ഭാരതീയമാണ്, ഒരു പുതുമയ്ക്കുവേണ്ടി. തുടര്‍ന്ന് മറ്റൊരു ഈണവുമായി മോഹന വീണ എത്തുമ്പോള്‍ ഓര്‍ക്കെസ്ട്ര ആരോഹണ-അവരോഹണസ്വരങ്ങളിലൂടെ വഴി തേടുകയാണ്. ഇനിയും വാദ്യസംഘമാണ് രാഗവിഗതികള്‍ തീരുമാനിയ്ക്കുന്നത്. ഇവിടത്തെ ഗിറ്റാര്‍ ബിറ്റുകള്‍ അതിമനോഹരം തന്നെ. പിന്നീടുള്ള നാദസ്വരവായന പീലു രാഗത്തിന്റെ കര്‍ണാടകസംഗീത സമാനമായ കാപി രാഗത്തിലാണ്. ചില staccato പ്രയോഗങ്ങള്‍ നാദസ്വരത്തിനു പിന്നില്‍. അവസാനം ഒരു കച്ചേരിയുടെ പ്രതീതി ഉളവാക്കാനെന്നവണ്ണം അതിഗംഭീരമായ തനിയാവര്‍ത്തനത്തിലേക്കു തിരിയുകയാണ്, ബിക്രം ഘോഷും അനന്തകൃഷ്ണ ശര്‍മ്മയും ശിവമണിയും. തബലയും മൃദമ്ഗവും ഡ്രംസും പ്രകമ്പനം കൊള്ളിയ്ക്കുന്നത് മത്സരപ്രതീതിയില്‍ തന്നെ. താമസിയാതെ ചെല്ലോയുടെ മുഴക്കത്തോടെ, ഡ്രംസും സിംബത്സും അകമ്പടിയോടെ പതിവിനനുസൃതമായി ഓര്‍ക്കെസ്ട്ര കലാശിക്കുന്നു. പിലുവിന്റെ നാലു വ്യത്യസ്ത സംഗീതഭാവനയാണ് Spectrum of Piloo എന്ന ഈ ട്രാക്കില്‍ ഉരുത്തിരിയുന്നത്. അതും വ്യത്യസ്ത താളങ്ങളില്‍ക്കൂടി.എന്നാല്‍ ഓര്‍ക്കെസ്ടേഷന്‍ സംഘവും സ്വന്തം മെലഡികള്‍ ഹിന്ദുസ്ഥാനി/കര്‍ണാടിക് മട്ടില്‍ ഉണര്‍ന്നുയര്‍ത്തുണ്ട്. വീണ- ഫ്ലൂട്-നാദസ്വരം വാദനം സാമ്പ്രദായികമായ ശൈലി നിലനിറുത്തുമ്പോള്‍ത്തന്നെ പാശ്ചാത്യ ഓര്‍ക്കെഷ്ട്രേഷന്‍ ഇതിനെ വെല്ലുവിളിക്കാനോ മറികടക്കാനോ ഒരുമ്പെടുന്നില്ല.വയലിന്‍ സംഘം പാശ്ചാത്യ ശൈലിയും ഭാരതീയശൈലിയും മാറിമാറി ആശ്ലേഷിക്കുന്നത് അസാമാന്യ നിഷ്ക്കര്‍ഷയോടും കൃത്യതയോടുമാണ്. മൂന്നു ട്രാക്കുകള്‍ക്കും ഇംഗ്ലീഷ് പേരുകളണെന്നുള്ളത് അന്വര്‍ത്ഥമാണ്. Beginning of the Beginning, Listen to Me, Spectrum of Piloo. ഈ ആംഗലേയവല്‍ക്കരണത്തെ സാധൂകരിക്കുന്നതാണ് ഇതിലെ ഓര്‍ക്കെസ്ട്രേഷന്‍ സംഘത്തിന്റെ ഭാവനാവിന്യാസങ്ങള്‍. ശൈലീസങ്കലനത്തിന്റെ ചൊരുക്കോ ഭാരതീയ സംഗീതശുദ്ധിയിലേക്കുള്ള കടന്നുകയറ്റമൊ ആയി തോന്നാതെയാണ് സമഗ്രലയം സ്വരൂപിച്ചെടുത്തിരിക്കുന്നത്. സിന്തസൈസര്‍ ഉളവാക്കുന്ന എലെക്ട്രോണിക് ശബ്ദങ്ങള്‍ പലയിടത്തും ശ്രദ്ധിക്കപ്പെടാമെങ്കിലും അവയൊന്നും സ്ഥായിയായ രസമാധുരിയില്‍ ചവര്‍പ്പുചേരുവയാകുന്നില്ല. ശ്രവണസുഖത്തിനു മുന്‍ തൂക്കം കൊടുത്തുകൊണ്ടുള്ള അവതരണം തന്നെയാണ് പ്രധാന ആകര്‍ഷണം. പാ‍ാശ്ചാത്യസംഗീതജ്ഞരുമായി സഹകരിച്ച് വിവിധ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ നിലവിലുണ്ടെങ്കിലും അവയിലെല്ലാം ഒരു കമ്പോസറുടേയോ കണ്ഡക്ടറുടേയോ അഭാവം പ്രകടമാണ്. പി. ഘനശ്യാം വിഭാവനം ചെയ്ത് സംവിധാനം ചെയ്ത ഈ സി. ഡി. അതുകൊണ്ടുതന്നെ അസാധാരണമാകുന്നു. 21 comments: Labels: ലേഖനം, സംഗീതം Tuesday, February 5, 2008 കഥ-തിരക്കഥ-സംഭാഷണം:എം. ടി യും ഞാനും മുഖാമുഖം ശ്രീ എം. ടി. വാസുദേവന്‍ നായരുമായി ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തം.നിശ്ചിത സമയത്തില്‍ തീര്‍ക്കേണ്ടി വരുമെന്ന പേടിയാല്‍ ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങളിലേക്ക് ചാടുകയായിരുന്നു. അങ്ങനെയാകുമ്പോള്‍ ഒരു വിഷയത്തില്‍ തന്നെ ആഴത്തിലുള്ള പരിചിന്തനത്തിനു വകയില്ലല്ലൊ. കഥയുടെ കാതല്‍, തിരക്കഥയെഴുത്തിന്റെ കൌശലങ്ങള്‍, പിന്നെ മറ്റു ചിലതൊക്കെ സംഭാഷണം. ഞാന്‍: കഥയുടെ ഡി. എന്‍ എ. എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട്. ജീവിതത്തിലല്ലെ ഈ ഡി. എന്‍. എ. ചുറ്റിപ്പിരിഞ്ഞു കിടക്കുന്നത്? എം. ടി: കഥ ജീവിതം തന്നെ. മലയാളത്തില്‍ പലപ്പോഴും കഥ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ നിത്യജീവിതത്തെ ബന്ധപ്പെടുത്തിയാണ്. അവ്ന്റെ കഥ കേട്ടൊ, അവന്റെ കഥ പറയാതിരിക്കുകയാണു ഭേദം, അയാളുടെ കഥ കഴിഞ്ഞു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍. അങ്ങനെ കഥ ജീവിതം തന്നെയായി മാറുകയാണ്. അത് വെറും കെട്ടു കഥയല്ല. ജീവിതത്തിന്റെ സന്ധികളെപ്പറ്റി പറയുമ്പോള്‍ കഥ എന്ന വാക്ക് ഉപയോഗിക്കും. അനന്തമായ പരിണാമങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ജീവിതം. അതില്‍ പുതിയ പുതിയ അലകളും ചുഴികളും മാറി മാറി വരും. അത് അന്വേഷിക്കുക എന്നതാണ് ഒരു കഥയെഴുത്തുകാരന്റെ ലക്ഷ്യം. അത് അയാള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും. കാലം ആപേക്ഷികമാണെന്നു സിദ്ധാന്തം. കാലവുമായുള്ള ബന്ധം ഉറപ്പുവരുത്തുകയാണു ജീവിതം. കാലവുമായുള്ള പോരാട്ടം. ഇതൊക്കെയാണോ കഥയ്ക്കു പിന്നില്‍? കഥ എന്നുപറഞ്ഞാല്‍ മാനുഷികമായ സന്ധി-പ്രതിസന്ധികളുടെ വിശകലനമാണ്. ഏതു കഥയെടുത്താലും അത് മനുഷ്യാവസ്ഥയുടെ ചിത്രീകരണം തന്നെയാണെന്നു കാണാം. മനുഷ്യാവസ്ഥയുടെ ആവിഷ്കാരം. എന്റെ മാത്രമല്ല ലോകത്തില്‍ എവിടേയും എഴുതപ്പെട്ടിട്ടുള്ള കഥകള്‍ നോക്കിയാലും ഈ ആവിഷ്കാരം കാണാം. ഇങ്ങനെയും സംഭവിക്കാമല്ലൊ, ഇങ്ങനെയും പെരുമാറാമല്ലൊ, ഇങ്ങനെയും പ്രതികരിക്കാമല്ലൊ എന്നൊക്കെ ഒരു അദ്ഭുതം, ഒരു ഉല്‍ക്കണ്ഠ ഒരു ആകാംക്ഷ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ് കഥാസന്ധികള്‍. അങ്ങനെയുള്ള സന്ധികളാണ് എവിടെയും എഴുത്തുകാരുടെ വിഭവങ്ങളായി തീരുന്നത്. ഏതു പാശ്ചാത്യപ്രവണത വന്നു കയറിയാലും മലയാളി സ്വന്തം സ്വാദില്‍ പിടിച്ചു നിന്നിട്ടില്ലെ? ഉത്തരാധുനികത വന്നു കയറിപ്പോയോ? ഈ ഉത്തരാധുനികത എന്നതൊക്കെ ‍ ചില സൌകര്യത്തിനു വേണ്ടി നിരൂപകര് വിളിക്കുന്ന പേരാണ്. ആധുനികത, ഉത്തരാധുനികത എന്നതൊക്കെ ചില ചില കാലഘട്ടങ്ങളെ സൂചിപ്പിക്കാന് അവര്‍ ഉപയോഗിക്കുന്നു. ഇത് ഒരു അക്കാഡെമിക് എക്സൈര്‍സൈസ് മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥയുടേയോ കവിതയുടേയോ ലേബല്‍ പ്രധാനമല്ല. അത് മോഡേണ്‍ ആണോ പൊസ്റ്റ്മോഡേണ്‍ ആണോ എന്നൊക്കെ നോക്കുന്നത്. ബഷീറിന്റെ കാര്യമെടുക്കുക. ഏകദേശം അറുപത് വര്‍ഷക്കാലം എഴുതിയിരുന്നു അദ്ദേഹം. അദ്ദെഹത്തെ നമ്മള്‍ ഏതിലാണു പെടുത്തേണ്ടത്? ആധുനികനോ? ഉത്തരാധുനികനോ? അദ്ദേഹം ഇതെല്ലാം എഴുതിയിട്ടില്ലെ? അങ്ങനെ ഒരു അക്കഡെമിക് എക്സൈര്‍സൈസിന്റെ പ്രാധാന്യമേ ഞാന്‍ കല്‍പ്പിക്കുന്നുള്ളു. ഉത്തരാധുനികതയുടെ ലേബല്‍ കിട്ടാന്‍ വേണ്ടി ഇന്ന രീതിയില്‍ എഴുതണമെന്ന് ഒരു എഴുത്തുകാരനും ചിന്തിയ്ക്കുകയില്ല. എഴുതിയാല്‍ അത് അപകടമായിത്തീരുകയും ചെയ്യും. അവനവന് എഴുതാന്‍ ഒരു ഉള്‍പ്രേരണയുണ്ടെങ്കില്‍ തന്റെ കയ്യില്‍ ഒരു വിഭവം, ഒരു അസംസ്കൃത പദാര്‍ത്ഥം വന്നുപെട്ടിട്ടുണ്ടെങ്കില്‍ അത് ഏറ്റവും ശക്തമായി സംവേദിപ്പിക്കാനുള്ള ഉപാധി കണ്ടെത്തുക എന്നതാണ്, അതിനാവശ്യമായ രൂപഘടന കണ്ടെത്തുക എന്നതാണ് കാര്യം. അതു വിശകലനം ചെയ്യുന്നവര്‍ സൌകര്യത്തിനു വേണ്ടി പൊസ്റ്റ്മോഡേണ്‍ അപ്പ്രോച് എന്നൊക്കെപ്പറയും. ഈ ലേബലിനെക്കായിലും പ്രാധാന്യം അതിലെ ഉള്ളടക്കമാണ്.‍ ‍ മിക്ക കൃതികളിലും അര്‍ഹത നിഷേധിക്കപ്പെട്ടവരെയും മോചനം കാംക്ഷിക്കുന്നവരേയും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ അതിനു സമാന്തരമായി അതു പോലെ സ്ത്രീ കഥാ‍പാത്രങ്ങള്‍ കാണാറില്ല അധികം. പഞ്ചാഗ്നി സിനിമയിലെ കഥാപാത്രം, കുട്ട്യേടത്തി എന്നിവരൊഴിച്ചാല്‍? അങ്ങനെയൊന്നുമില്ല.നമുക്കറിയാവുന്ന ചില ജീവിതഖണ്ഡങ്ങളെടുത്താണ് എഴുതുന്നത്.നമ്മുടെ മനസ്സിലേക്കു ചില കഥാപത്രങ്ങള്‍ കടന്നു വരും. നമ്മള്‍ കണ്ടൊ അറിഞ്ഞോ പരിചയമുള്ളവര്‍. സാദൃശ്യമുള്ള കഥാപാത്രങ്ങളെ നമ്മള്‍ സൃഷ്ടിയ്ക്കും. അതേസമയം സ്ത്രീകള്‍ക്കു പ്രാധന്യം നല്‍കുന്ന കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്.ഉദാഹരണത്തിനു “കാഴ്ച’ പോലുള്ള കഥകള്‍. ചിലതൊക്കെ സ്ത്രീപക്ഷരചനകളാണോ എന്ന ചോദ്യവും വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അത് നോക്കാറില്ല. തോന്നുന്നെങ്കില്‍ എഴുതും. നോവലുകളില്‍ വന്നത് ചില പ്രോടോടൈപ് ആണ്.നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങളുമുണ്ട്. അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി അങ്ങനെയൊരു പ്രോടൊഗണിസ്റ്റ് ആണ്, ഏകദേശം സമാനമായ ഒരു കഥാപാത്രം ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത് എഴുതുമ്പോള്‍ മന‍സ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ ഡോമിനേറ്റ് ചെയ്യുന്ന കഥാപാത്രങ്ങള്‍ വന്നു കയറിയതിനാല്‍, അവര്‍ കൂടുതലും പുരുഷന്മാര്‍ ആയതിനാല്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതലായി. അമ്മ ഒരു കഥാ പാത്രമായി ധാരാളം ഞാന്‍ എഴുതിയിട്ടുണ്ടല്ലൊ. എന്റെ കഥയിലെ അമ്മ സങ്കല്‍പ്പത്തെക്കുറിച്ച് ചില സ്റ്റഡികളൊക്കെ വന്നിടുണ്ട്. ഒരു തരംതിരിവുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. സ്വാതന്ത്ര്യം കാംക്ഷിക്കുന്ന കഥാപാത്രങ്ങളില്‍ ആത്മപ്രകാശനം വന്നു കൂടിയിട്ടുണ്ടോ? കുറച്ചൊക്കെ വന്നു കാണും. നീതി നിഷേധിക്കപ്പെടുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദുരന്തം.വിശപ്പൊ ഒന്നുമല്ല. നിഷ്കളങ്കത അംഗീകരിക്കപ്പെടതിരിക്കുക എന്നതാണ് മഹാദുരന്തം. അത് ശാശ്വതമായ സാര്‍വലൌകികമായ പ്രമേയമാണ്. അത് ഉപയോഗിക്കാന്‍ സൌകര്യമുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നെ സ്വാതന്ത്ര്യത്തിലുള്ള അഭിവാഞ്ഛ എല്ലാവരിലും ഉള്ളതാണ്. തനിയ്ക്കിഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാന്‍ പറ്റുന്നതാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം. തനിയ്ക്കിഷ്ടപ്പെട്ട ജീവിതം തെരഞ്ഞെടുക്കല്‍. തൊഴില്‍ മാത്രമല്ല, സാഹചര്യങ്ങളെല്ലാം. അത് നിഷേധിക്കപ്പെടുമ്പോളുള്ള ധര്‍മ്മസങ്കടം എന്നും ഒരു പ്രമേയമാണ്-എല്ലാ എഴുത്തുകാര്‍ക്കും. എനിയ്ക്കും. സെലിബ്രിറ്റീസ് അവരുടെ സ്വത്താണെന്ന് പൊതുജനത്തിനു ധാരണ വന്നു കയറാറുണ്ട്. വായനക്കാരെ അല്ലെങ്കില്‍ പൊതുജനത്തിനെ തൃപ്തിപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ടോ? പൊതുജനമെന്തു വിചാരിക്കുന്നെന്നു കരുതി വേഷം കെട്ടാനൊന്നും നമുക്ക് സാധിക്കുകയില്ല. നമുക്കെന്തെങ്കിലും പറ്റിയാല്‍ ഒരുത്തനും തിരിഞ്ഞു നോക്കുകയില്ല. എന്നു പറയാന്‍ പറ്റുകയില്ല താനും. ഞാന്‍ ആശുപത്രിയില് ‍കിടന്നപ്പോള്‍ എന്നെ കാണാന്‍ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ധാരാളം വന്നിടുണ്ട്, എന്നെ ശുശ്രൂഷിക്കാന്‍ തയാറായി.അതു മറക്കുന്നില്ല. പൊതുവേ ഈ പൊതുജനം എന്നു പറയുന്നതിനു ഇതൊന്നും പ്രശ്നമല്ല. മരിച്ചുകഴിഞ്ഞാല്‍ മൂന്നു ദിവസം കണ്ണീരൊഴുക്കും. പത്രങ്ങളില്‍ വാര്‍ത്തകളും മറ്റു കാര്യങ്ങളും വരും. പിന്നെ അത് മറക്കും. പൊതുജനത്തിന്റെ മുന്നില്‍ നാടകം കളിയ്ക്കാനൊന്നും ഞാന്‍ തയാറല്ല. ഞാന്‍ എനിയ്ക്കു വേണ്ടിത്തന്നെയാണ് നില്‍ക്കുന്നത്. ഞാനുദ്ദേശിച്ചത്, ഇംഗ്ലീഷില്‍ കഥകള്‍ വന്നിട്ടുണ്ട്, ഹോളീവുഡില്‍ സിനിമകള്‍ വന്നിട്ടുണ്ട്, എഴുത്തുകാരനെ തടവിലാക്കിയിട്ട് വായനക്കാരന്‍/വായനക്കാരി അവര്‍ക്കാവശ്യമുള്ളത് എഴുതിയ്ക്കുന്നതായി..... ഇല്ല, ഇല്ല. ഇന്ന രീതിയില്‍ എഴുതണമെന്ന് ആര്‍ക്കും ഡിമാന്റ് ചെയ്യാന്‍ പറ്റുകയില്ല. മുന്‍പൊരു കാലഘട്ടത്തില്‍ എഴുത്തുകാരോട് സ്നേഹം ഭയങ്കരമായിട്ട് ഉണ്ടായിരുന്നു. ചങ്ങമ്പുഴയ്ക്ക് ക്ഷയരോഗം പിടിച്ച് ഇടപ്പള്ളിയില്‍ കിടക്കുകയാണെന്നറിഞ്ഞ് ആസാമിലൊക്കെ പട്ടാളത്തില്‍ ജോലി ചെയ്തിരുന്നവര്‍ ചെറിയ ചെറിയ മണി ഓര്‍ഡറുകള്‍ അയച്ചിരുന്നു. ആയിരക്കണക്കിനു മണി ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ഒരു ചെറിയ പോസ്റ്റ് ഓഫീസ് അവിടെ തുറക്കേണ്ടി വന്നു. അങ്ങനെ നമ്മളെ അമിതമായി സ്നേഹിക്കണമെന്നല്ല. നമ്മുടെ പുസ്തകം ഇഷ്ടമാണെങ്കില്‍ വായിച്ചോട്ടെ . അത്രേയുള്ളു. സിനിമ ഒരു സ്വന്തം സൃഷ്ടി എന്ന നിലയ്ക്ക് എങ്ങനെ സംതൃപ്തി നല്‍കുന്നു? സാഹിത്യകൃതിയില്‍ നിന്നും കിട്ടുന്ന സംതൃപ്തി സിനിമയ്ക്കു നല്‍കാന്‍ പറ്റുമോ? സിനിമ ഒരു വ്യത്യസ്ത മീഡിയം ആയതിനാല്‍. സിനിമ ഞാന്‍ യാദൃശ്ചികമായി എത്തപ്പെട്ട മേഖലയാണ്. മുന്‍പ്, 65ലോ 66ലോ മറ്റൊ എന്റെ ഒരു കഥ സിനിമയാക്കണമെന്നും ഞാന്‍ തന്നെ സ്ക്രിപ്റ്റ് എഴുതണമെന്നും ആവശ്യം വന്നപ്പോള്‍ ഒരു രസം തോന്നി അവരുടെ കൂടെ പ്രവര്‍ത്തിച്ചു. പിന്നെ കൂടുതല്‍ സ്ക്രിപ്റ്റുകളെഴുതി. ഞാന്‍ തന്നെ ചില സിനിമകള്‍ ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഒരു സാഹിത്യസൃഷ്ടിയില്‍ നിന്നും കിട്ടുന്ന ആഹ്ലാദം എനിയ്ക്കു സിനിമയില്‍ നിന്നും കിട്ടുകയില്ല. അതിന്റെ കാരണം എനിയ്ക്ക് കുറച്ച് ഏകാന്തതയും ഒരു പ്രമേയത്തിന്റെ ബീജവുമുണ്ടെങ്കില്‍ ഒറ്റയ്ക്കിരുന്ന് എഴുതിയുണ്ടാക്കാം. ആരെയും ആശ്രയിക്കേണ്ട കാര്യമില്ല.സിനിമ ഒരു സങ്കീര്‍ണമായ എന്നും അതിന്റേതായ തനിമയും സ്വത്വവും ഉള്ള കലാസൃഷ്ടിയാണ്, വളരെ ശക്തമായ കലാരൂപവുമാണ്. പകുതി ക്രിയേറ്റീവാണത്. ബാക്കി കാര്യങ്ങളൊക്കെ സാങ്കേതികത്വത്തേയും ഒരുപാട് കാര്യങ്ങളേയുമാശ്രയിച്ചാണിരിക്കുന്നത്. പലരുടേയും സ്വഭാവവിശേഷങ്ങള്‍, പണം മുടക്കിയ ആള്‍ക്ക് അതു തിരിച്ചു കിട്ടുമോ, ആള്ക്കാരില്‍ എത്തിച്ചേരുമോ എന്നെ ആശങ്കകള്‍ എന്നിങ്ങനെ. സാഹിത്യത്തില്‍ ഞാന്‍ തന്നെ എല്ലാം തീരുമാനിച്ചാല്‍ മതി. ഒരേ സമയം സാഹിത്യവും സിനിമയും അയത്നലളിതമായി കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യം എഴുതുന്നതുപോലെയല്ലല്ലൊ തിരക്കഥ എഴുതുന്നത്. വളരെ visual sensibility ആവശ്യമുള്ളതാണിത്. എന്താണ് ഇതിന്റെ പിന്നിലുള്ള കൌശലം? സിനിമയെ ആദ്യം മുതല്‍ക്കു പഠിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലാക്കിയത് സ്ക്രിപ്റ്റ് ഒരു പരിപൂര്‍ണസാഹിത്യമല്ല എന്നതാണ്.ഒരു കഥയെടുത്ത് സിനിമയുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ നമ്മുടെ മനസ്സില്‍ ആ സിനിമ ഓടിച്ചെടുക്കാന്‍ സാധിക്കണം. അതിന്റെ ഓരൊ ഘട്ടത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമെങ്കിലും മനസ്സില്‍ ഒരു ദൃശ്യവല്‍ക്കരണം വേണം. അതു ചെയ്യാന്‍ സാധിയ്ക്കുന്നതുകൊണ്ടാണ് എനിയ്ക്ക് സ്ക്രിപ്റ്റ് എഴുതാന്‍ സാധിയ്ക്കുന്നത്. ആ ദൃശ്യവല്‍ക്കരണം കുറച്ചൊക്കെ എന്റെ സാഹിത്യത്തിലും കാണാം.മനപൂര്‍വമല്ലത്. ഒരു ഇടവഴി വിവരിക്കുമ്പോള്‍ അപ്രതും ഇപ്രത്തും ഉള്ള ചെടികളും മരങ്ങളും മറ്റു ചില സൂക്ഷ്മതകളുമൊക്കെ ഞാന്‍ വര്‍ണിയ്ക്കാറുണ്ട്. ഒരു ഫോടോ ഫോകസ് പോലെ ചില ദൃശ്യങ്ങള്‍. അങ്ങനെ വിഷ്വലൈസ് ചെയ്യാനുള്ള പ്രവണത പല കൃതികളിലും കാണാം. സിനിമ ഒരു സാങ്കേതിക വിദ്യയാണെന്നും ഇതിനു വേറേ നിയമസാധ്യതകളുള്‍ലതാണെന്നും പിന്നീട് പഠിച്ചുവന്നതു കൊണ്ടും എനിയ്ക്കു സ്ക്രിപ്റ്റ് എഴുത്ത് സാദ്ധ്യമായി. പക്ഷെ ഞാന്‍ തന്നെ അറിയാതെ ,പണ്ട് എഴുതിയ കഥകള്‍ സിനിമയ്ക്കു പറ്റിയയാണെന്നു ചിലര്‍ പറയുമ്പോഴേ ഞാന്‍ അതിനെപ്പറ്റി ചിന്തിക്കാറുള്ളു. സാഹിത്യം എഴുതിക്കൊണ്ടിരിക്കുമ്പോള് ‍സിനിമാപരമായ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഒരു visual sensibility എങ്ങനെ വന്നു ഭവിച്ചു? ധാരാളം സിനിമകള്‍ കണ്ട പരിചയം കൊണ്ടാണോ? ഇല്ല ഇല്ല. ഞാനൊരു സിനിമ കണ്ടത് എത്രയോ വൈകിയിട്ടാണ്. അന്ന് നാട്ടുമ്പുറത്ത് സിനിമയൊന്നുമില്ല. ഒരു പതിനഞ്ചു വയസ്സെങ്കിലും കഴിഞ്ഞിട്ടാണ് സിനിമ കാണുന്നത്. സിനിമയില്‍ എനിയ്ക്കു വലിയ കമ്പവുമില്ലായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞില്ലെ, യാദൃശ്ചികമായി എന്റെ ഒരു കഥ സിനിമ ആക്കുന്നു, അതിന്റെ കൂട്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു, സ്ക്രിപ്റ്റെഴുതുന്നു.പിന്നീട് ആണ് സിനിമയെപ്പറ്റി പഠിച്ചു തുടങ്ങിയത്. കിട്ടാവുന്ന പുസ്തകങ്ങള്‍ ഒക്കെ തേടിപ്പിടിച്ച് വായിച്ചു തുടങ്ങി. എനിയ്ക്ക് ഭാഗ്യം ഉണ്ടായത് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില് ഗസ്റ്റ് ലെക്ചര്‍ ആയി വിളിച്ചപ്പോഴാണ്. അതൊരു നല്ല അവസരമായിരുന്നു. ലോകത്തിലുള്ള ക്ലാസിക്കുകളൊക്കെ കാണാന്‍ അവസരം കിട്ടി. അവരുടെ അടുത്തെങ്ങും എത്തിയിട്ടില്ലെങ്കിലും അവരുടെ രചനകളെ ആരാധിച്ചു കൊണ്ടു തന്നെ അതിനടുത്തെത്തുന്ന എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന തോന്നല്‍. അതെന്നെ സഹായിച്ചു.‍ ഒരു ദൃശ്യമാദ്ധ്യമം എന്ന മുന്‍ കരുതലോടെയാണല്ലൊ തിരക്കഥകള്‍ എഴുതുന്നത്. വളരെ വ്യത്യസ്തമായ സമീപനവും സംവിധാനശൈലിയും നറേഷന്‍ ട്രിക്കും കൈവശമുള്ള സേതുമാധവന്‍, പി. എന്‍. മേനോന്‍, ഐ. വി. ശശി, ഭരതന്‍ , വിന്‍സെന്റ്, ഹരിഹരന്‍ ഇങ്ങനെയുള്ളവര്‍ക്കുവേണ്ടി എഴുതുമ്പോള്‍ മനസ്സിലുള്ള വിഷ്വല്‍ സെന്‍സിബിലിറ്റി മാറ്റിയെഴുതണോ? എന്തെങ്കിലും കോമ്പ്രമൈസ്........ ഇല്ല ഇല്ല. അങ്ങനെയൊന്നും ചെയ്യാറില്ല. ഒരാളു വന്നു അയാള്‍‍ക്ക് സ്യൂടബിള്‍ ആയതെഴുതുന്നു , അങ്ങനെയില്ല. ഞാന്‍ എന്റേതായ രീതിയില്‍ എഴുതുന്നു, അതുകഴിഞ്ഞ് അവരുമായി ഇരുന്നിട്ട് വളരെ വിശദമായി ചര്‍ച്ചകള്‍ നടത്തും. ഞാനിതാണ് ഉദ്ദേശിച്ചത്, ഞാനിതാണ് മനസ്സില്‍ കാണുന്നത്....അതു മിക്കവാറും മനസ്സിലാക്കുന്നവരാണ് ഇപ്പറഞ്ഞ സംവിധായകര്‍ മുഴുവന്‍. ഇന്നാള്‍ക്ക് ഇന്ന സ്ട്രോങ് പോയിന്റ് ഉണ്ടെന്നു വിചാരിച്ച് ആ രീതിയില്‍ ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല.‍ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ന ഒരു സാധ്യത ഇന്നതില്‍ കാണുന്നു എന്നു പറയുമ്പോള്‍ അവരില്‍ നിന്നും നല്ല ഒരു പ്രതികരണം ഉണ്ടായിക്കഴിഞ്ഞാല്‍ തിരക്കഥയെഴുതുകയായി. അതെഴുതിക്കഴിഞ്ഞാലും പിന്നെ ഇരുന്നിട്ട് ധാരാളം ഡിസ്ക്കസ് ചെയ്യാറുണ്ട്. അവരൊക്കെ വളരെ കഴിവുള്ളവരാണ്. എന്റെ സങ്കല്‍പ്പങ്ങളും ദൃശ്യവല്‍ക്കരണങ്ങളും സ്വീകരിക്കാനുള്ള ഹൃദയവിശാലത ഉള്ളവരാണ് മിക്കവാറും എല്ലാവരും. പക്ഷെ finished product നമ്മള്‍ ഉദ്ദേശിച്ചതിലും വ്യത്യാസമുള്ളതാകാന്‍ സാദ്ധ്യതയില്ലെ? മാറും. കുറച്ചൊക്കെ മാറും. പക്ഷെ totality- സമഗ്രതയില്‍ വലിയ മാറ്റം ഉണ്ടാവില്ല. കാരണം അവരുടേതായ ചില പ്രത്യേകതകള്‍. ഉദാഹരണത്തിന് ഭരതനുമായി ഞാന്‍ ചെയ്ത വൈശാലി. ഭരതന്‍ നല്ല ക്രാഫ്റ്റ്സ്മാന്‍ ആണ്‍, നല്ല ചിത്രകാരന്‍. വൈശാലിയുടെ നിര്‍മ്മാണസമയത്ത് പലപ്പോഴും ഞാന്‍ കൂടെയുണ്ടായിരുന്നു. വര്‍ണ്ണങ്ങളോടുല്ല അമിതമായ അഭിനിവേശം കൊണ്ട്, പെയ്ന്റര്‍ ആയതുകൊണ്ടു ആവശ്യത്തില്‍ കൂടുതല്‍ നിറങ്ങള്‍ പ്രയോഗിച്ചു വൈശാലിയില്‍. ഇതൊന്നും എനിയ്ക്കത്ര തൃപ്തികരമായി തോന്നിയില്ല. അങ്ങനെ finished productല്‍ ഞാന്‍ സങ്കല്‍പ്പിക്കാത്ത കാര്യങ്ങള്‍ വന്നുകൂടിയിട്ടുണ്ട്. അത്രയും വര്‍ണ്ണ ശബളം ആക്കിയത് ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അതൊക്കെ ഒരോരുത്തരുടേയും വ്യക്തിത്വം. ഞാന്‍ കുറ്റപ്പെടുത്തുകയല്ല. തെറ്റോ ശരിയോ എന്ന അര്‍ത്ഥത്തിലുമല്ല. പറഞ്ഞുവരുന്നത് ഫിനിഷ്ഡ് പ്രോഡക്റ്റില്‍ ചില മാറ്റങ്ങള്‍ കാണാമെന്നാണ്. പക്ഷേ ഇതിലൊക്കെ മനസ്സറിഞ്ഞോ അറിയാതെയോ ഒരു സംവേദനം നടന്നതായിട്ടാണ് കാണുമ്പോള്‍ തോന്നുന്നത്. അതെ അതെ. തുടക്കത്തില്‍ ഞങ്ങള്‍ ഇരുന്നു സംസാരിക്കുമെന്നു പറഞ്ഞല്ലൊ. പി. എന്‍. മേനോനുമായി ഞാന്‍ ചെയ്തിട്ടുള്ള ഓളവും തീരവും മലയാളചലച്ചിത്ര ചരിത്രത്തിലെ വഴിത്തിരിവാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ആ സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഒരു മാസത്തോളം ഞങ്ങള്‍ വെറുതെ ഇരുന്നു സംസാരിച്ചിട്ടുണ്ട്. നിലമ്പൂര്‍ നിന്നും തടി വെട്ടിക്കൊണ്ടുവരുന്നവരുടേയും ചങ്ങാടത്തില്‍ പുഴയിലൂടെ കൊണ്ടു വരുന്നവരുടേയും ജീവിതത്തെപ്പറ്റിയുമൊക്കെ. അവിടെ നിന്നും തുടങ്ങി ഞങ്ങള്‍ ഒരു ധാരണയിലെത്തി. അതില്‍ നിന്നുമാണ് സ്ക്രിപ്റ്റ് ഉണ്ടായത്.നല്ല ധാരണയിലെത്തിക്കഴിഞ്ഞിട്ടേ സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുകയുള്ളു. ഞാനങ്ങനയേ ചെയ്തിട്ടുള്ളു താനും. മലയാള സിനിമാ സാഹിത്യത്തില്‍ നിന്നും അകന്നല്ലൊ. വളരെ ചുരുക്കമായേ സാഹിത്യകൃതികള്‍ സിനിമയാകുന്നുള്ളു. നല്ല പ്രമേയങ്ങളില്ല, കരുത്തുറ്റ തിരക്കഥാകൃത്തുക്കളില്ല, ആസ്വാദനശേഷിയില്‍ മാറ്റം വന്നിരിക്കുന്നു ഇവയൊക്കെയാണോ കാരണങ്ങള്‍? സാഹിത്യകൃതികളെ ആശ്രയിച്ച് സിനിമയുണ്ടാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സാഹിത്യത്തില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. നേരത്തെ ആദിമദ്ധ്യാന്തങ്ങളുള്ള നോവലുകളും കഥകളും ഉണ്ടായിരുന്നു. പുതിയ കാലഘട്ടത്തിലെ കഥകള്‍ ഒരു പ്ലോട് നെ ആധാരമാക്കിയിട്ടുള്ളവയല്ല, ഒരു പ്ലോട് പറയാവുന്ന രീതിയിലുള്ളവയല്ല. ചില ജീവിതചിത്രങ്ങളാണവ, അതുകൊണ്ട് പറ്റിയ കൃതികള്‍ വരുന്നില്ല എന്നത് കാരണങ്ങള്‍ ആരോപിക്കുന്നവരുടെ കാ‍്ഴ്ച്ചപ്പാടില്‍ ശരിയായിരിക്കാം. എന്നുവച്ച് സിനിമയ്ക്കു പറ്റണമെന്നു വച്ച് ആരും എഴുതിന്നില്ലല്ലൊ. എഴുതുന്നുണ്ടാവും.ഈ പറയന്നുതു മുഴുവന്‍ ശരിയല്ല. സിനിമയെ സംബന്ധിച്ചിടത്തോളം നോവലുകള്‍ വേണമെന്നില്ല. ചെറുകഥ മതി. സിനിമയുടെ ആചാര്യനായി ഞാന്‍ കരുതുന്ന ഹിച്കോക്ക് പറഞ്ഞിട്ടുള്ളത് ഏറ്റവും ഉചിതമായത് ചെറുകഥയാണെന്നാണ്. നോവല്‍ മുഴുവനായി സിനിമയാക്കാന്‍ പ്രയാസമാണ്. ഡോക്ടര്‍ ഷിവാഗോ സിനിമയാക്കുകയാണെങ്കില്‍ 65 മണിക്കൂറ് വേണ്ടി വരും. പിന്നെ തിരക്കഥാകൃത്തുക്കളുടെ കാര്യം. ഇല്ലെങ്കില്‍ അവരെ നമ്മള്‍ ഉണ്ടാക്കണം. ചെറുപ്പക്കാരായ നല്ല കഥാകൃത്തുക്കള്‍ക്ക് ഓറീയെന്റേഷന്‍ കൊടുക്കാം. ഞാന്‍ ബന്ധപ്പെട്ട സംഘടനായ മാക്ട 45 ദിവസം നീണ്ട ഒരു ക്യാമ്പ് ആലുവായില്‍ നടത്തിയിട്ടുണ്ട്. തിരക്കഥ, സംവിധാനം മുതലായവയുടെ ഓറിയെന്റേഷന്‍ ക്യാമ്പ്. അതില്‍ നിന്നും കുറെപ്പേര്‍ ഇപ്പോള്‍ സജീവമായി സിനിമാ രംഗത്തുണ്ട്. പക്ഷെ സ്ക്രീന്‍ പ്ലേ എഴുതുന്നതൊക്കെ പഠിപ്പിച്ചെടുക്കാന്‍ വയ്യ. How to Write a Screenplay എന്ന പുസ്തകങ്ങളൊന്നുമില്ല.എന്നാല്‍ ഒന്നുണ്ട്. പ്രസിദ്ധ സംവിധായകര്‍- ബെര്‍ഗ് മാന്‍, കുറോസോവ, അന്റോണിയോനി, ഫെല്ലിനി- ഇവരൊക്കെ സ്വന്തം സിനിമാസ്ക്രിപ്റ്റ് അവര്‍ തന്നെയാണ് എഴുതിയിട്ടുള്ളത്.‍ ആസ്വാദനനിലവാരത്തിലുണ്ടായ തകര്‍ച്ചയാണോ സാഹിത്യവും സിനിമയുമായി അകലാന്‍ കാരണം? ആസ്വാദന നിലവാരം താഴ്ന്നെന്നു തോന്നുന്നില്ല. ഒരേ തരത്തിലുള്ളതു കൊടുത്തുകൊണ്ടിരുന്നാല്‍ ആളൂകളുടെ സംവേദനക്ഷമതയ്ക്കു വ്യത്യാസം വരും. വേറൊന്നും കിട്ടാനില്ല. വ്യത്യസ്തമായ ഒരു സിനിമാ നല്‍കിയാല്‍ അത് തീര്‍ത്തും നിഷേധിക്കുമെന്നു തോന്നുന്നില്ല. പക്ഷെ ആളുകളില്‍ ഒരു film culture സിനിമാ സംസ്കാരം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കോളേജു നിലവാരത്തില്‍ തന്നെ തുടങ്ങണം ഇതിനുള്ള തയാറെടുപ്പുകള്‍. നല്ലതും ചീത്തയും തെരഞ്ഞെടുക്കാന്‍ ഉള്ള സംസ്കാരം കോളേജു ക്യാമ്പസുകളില്‍ നിന്നു തന്നെ ആരംഭിക്കണം. ഫിലിം സൊസൈറ്റികള്‍ വേണം. ഭാഗ്യവശാല്‍ ചിലതൊക്കെ തുടങ്ങിയിട്ടുണ്ട്. ഫിലിം അക്കാഡെമി വന്നതില്‍പ്പിന്നെ ക്ലാസിക്സ് ന്റെ ഫെസ്റ്റിവല്‍ ഒക്കെ തുടങ്ങി. ഫിലിം സൊസൈറ്റികള്‍ ഉണ്ടായിരുന്ന കാലം തിരിച്ചു പിടിയ്ക്കണം. റ്റെലിവിഷന്റെ കടന്നുകയറ്റം വ്യാപകമായിട്ടുള്ളപ്പോള്‍ ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ? റ്റെലിവിഷന്‍ വന്നതുകൊണ്ട് സിനിമ മരിയ്ക്കുന്നില്ലല്ലൊ. സിനിമ വന്നപ്പോള്‍ നാടകം പോകുമെന്നായിരുന്നു പേടി. പക്ഷെ നാടകം നില നിന്നു. റ്റെലിവിഷന്‍ വന്നതുകൊണ്ട് സിനിമ കാണല്‍ കുറഞ്ഞിട്ടില്ല. പുസ്തകങ്ങള്‍ ഇല്ലാതാകുന്നില്ല. ഒരു പുസ്തകം വായനയില്‍ നിന്നും കിട്ടുന്ന അനുഭവം റ്റെലിവിഷനില്‍ നിന്നും കിട്ടുകയില്ല. ഒരു ദൃശ്യമാദ്ധ്യമത്തില്‍ നിന്നും കിട്ടുന്ന താല്‍ക്കാലിക വിനോദം അല്ല വായന കൊണ്ടു ലഭിക്കുന്നത്. റ്റെലിവിഷന്റെ കടന്നുകയറ്റം എന്നൊക്കെപ്പറയുന്നത് ശാശ്വതമല്ല. കടന്നുപോകുന്ന ചില പരിണാമ ഘട്ടങ്ങളാണിതൊക്കെ. അതിനോടനുബന്ധിച്ച് ഒരു ചോദ്യം. മലയാളം ഒരു വ്യവഹാരഭാഷ മാത്രമായിത്തീരും എന്നൊരു പേടി നമ്മള്‍ക്കു വേണോ? പ്രത്യേകിച്ചും വായനയിലെ കുറവ്, ഇംഗ്ലീഷിന്റെ തള്ളിക്കയറ്റം ഇവ മൂലം? ഇല്ല, തീര്‍ച്ചയായും ഇല്ല. കേരളത്തിലെ പ്രസാധനരംഗമെടുക്കുക. ഒരു ശാഖയായി തുടങ്ങിയവര്‍ പല ശാഖകളായി. പുസ്തകങ്ങളുടെ എണ്ണം കൂടുന്നുണ്ട്. സെയിത്സ് വര്‍ദ്ധിയ്ക്കുന്നു. ഭാഗ്യവശാല്‍ പുസ്തകപ്രകാശനം കൂടിവരികയാണ്. പ്രധാന പബ്ലിഷേഴ്സുമായിട്ട് എനിയ്ക്കു ബന്ധമുണ്ട്. അവരൊക്കെ പുതിയ ശാഖകളിടുകയാണ്. ഇനി മലയാളം പഠിയ്ക്കാത്ത മലയാളം പറയാനറിയാത്ത ഒരു തലമുറ വരുന്നെങ്കില്‍ പേടിയ്ക്കണം. ഇപ്പോള്‍ ഒന്നും പേടിയ്ക്കാനില്ല. മലയാളി സമൂഹത്തിനു എന്താണ് സംഭവിച്ചതെന്ന് ഒരു വ്യാകുലതയുണ്ട്. ആത്മഹത്യകള്‍ പെരുകുന്നു, രാഷ്ട്രീയ ക്രൂരതയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വരെ കൈകാലുകള്‍ വെട്ടിയെറിയപ്പെടുന്നു, ആളുകള്‍ കൂട്ടത്തോടെ ആള്ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും അടിയറവു പറയുന്നു. മലയാളിക്ക് എന്താണ് സംഭവിച്ചത്? ശരിയാണ്. എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണിത്. ഒരു സംഭവം ഓര്‍ക്കുന്നു. തിരുവനന്തപുരത്ത് പദ്മതീര്‍ത്ഥക്കുളത്തില്‍ ഒരാള്‍ വേറൊരാളെ മുക്കിക്കൊല്ലുമ്പോള്‍ മുന്നൂറോളം പേര് നോക്കി നിന്നു, ഒരു കൌതുകക്കാഴ്ച കാണുന്നതു പോലെ. അതുകൊണ്ട് ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. മലയാളി മനസിനെന്തു പറ്റി? നമ്മള്‍ ഓരോരുത്തരും സ്വയം നമ്മോടും സമൂഹത്തോടും ചോദിക്കേണ്ട ‍ ചോദ്യങ്ങള്‍ തന്നെയാണ്. മനസ്സിനെ അസ്വസ്ഥമാക്കുന്ന പലതും സംഭവിക്കുന്നുണ്ട്. കൂട്ട ആത്മഹത്യകള്‍ ഉപഭോഗസംസ്കാരത്തിന്റെ പ്രതിഫലനമാണ്. അയല്പക്കക്കാരനുമായി മത്സരിക്കേണ്ടി വരുക. ചില പ്രോഡക്റ്റ്സിന്റെ പരസ്യം neighbor's envy എന്നൊക്കെയാണ്. അവനവന് എന്തു വേണമെന്ന് നിശ്ചയമില്ല. എന്തിനോ അപ്പുറത്തേയ്ക്കുള്ള നോട്ടമാണ്.കടക്കെണിയില്‍ വീഴുന്നു. അയല്പക്കവും കൂട്ടായ്മയും ഇല്ലാതാവുന്നു. പിന്നെ ആത്മഹത്യയായി.ഇതിന്റെ കൊടും ക്രൂരത നാളെ എന്തൊക്കെ ആയിത്തീരാവുന്ന കുട്ടികളേയും കൂട്ടിയാണ് ആത്മഹത്യ എന്നതാണ്. സാമൂഹ്യശാസ്ത്രജ്ഞര്‍ പഠിയ്ക്കേണ്ടതാണിത്. ജപ്പാനില്‍ വളരെയധികം പ്രചാരത്തിലായ ഒരു പുസ്തകം ഉണ്ട്. The Philosophy of Honest Poverty. അതിസമ്പത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അതില്‍ പറയുന്നത് ഒരു മാതിരി ഗാന്ധിയന്‍ ഫിലോസഫിയാണ്. അവനവന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ സമ്പന്നതയിലാണ് ജീവിക്കുന്നത്. അതാണ് honest poverty. പ്രവാസികളായ ഞങ്ങള്‍ എങ്ങനെയാണ് സാംസ്കാരികമായ, സാമൂഹികമായ പ്രതിബദ്ധത കാത്തു സൂക്ഷിക്കേണ്ടത്? ഞങ്ങള്‍ക്ക് ഇങ്ങനെ ചോദ്യങ്ങള്‍ എറിയാനേ പറ്റു. നിങ്ങള്‍ മലയാളം മറന്നിട്ടില്ല എന്നതും ചില സാഹിത്യസംബന്ധിയായ കൂട്ടായ്മകളുണ്ടെന്നുള്ളതും വളരെ നല്ല കാര്യമാണ്. ഞങ്ങള്‍ ചോദിക്കുന്നതുപോലെ നിങ്ങള്‍ക്കും ചോദിക്കാം എന്തു പറ്റി എന്ന്. വേറൊന്നും അതിനെപ്പറ്റിപറയാന്‍ പറ്റുകയില്ല. ഇപ്പോഴത്തെ സാഹിത്യമോ മറ്റു കലാരൂപങ്ങളോ ഈ പ്രശ്നങ്ങളുമായി സംവദിക്കുന്നുണ്ടോ? ഉണ്ട്. ഞങ്ങള്‍ ഇക്കാര്യങ്ങളില്‍ വളെരെ ഇന്‍ വോള്‍വ്ഡ് ആണ്. നന്മ എന്ന തൃശൂര്‍ കേന്ദ്രമായ സംഘടനയില്‍ അദ്ധ്യാപകര്‍, കന്യാസ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ ഇവരൊക്കെ പണിചെയ്യുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലൊക്കെ ഇവരുടെ പ്രവര്‍ത്തനം എത്തിച്ചേരുന്നുണ്ട്. ആല്‍ക്കഹോളിക്സ് അനോണിമസ് പോലെ ആളറിയാതെ സമീപിക്കാനുള്ള സംവിധാനമൊക്കെയുണ്ട്. ചെറിയ തോതില്‍ ഇങ്ങനെ ഒരു തടയണ ഇടാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍‍ നടത്തുന്നുണ്ട്. വിദേശയാത്രകളില്‍ താല്‍പ്പര്യമുണ്ടെന്നു തോന്നുന്നു. പ്രവാസികളുടെ നൊമ്പരങ്ങള്‍ സ്വനപ്പെടുത്തിയ ‘ഷെര്‍ലോക്ക്’ പോലത്തെ കഥകള്‍ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ ജീവിത പ്രതിസന്ധികള്‍ ഇനിയും കഥകള്‍ക്കു വിഷയമാകുമോ? ഈ യാത്രകളും അനുഭവങ്ങളും ജീവിതവീക്ഷണത്തെ വിപുലപ്പെടുത്തിയിട്ടുണ്ടോ? യാത്രകള്‍ പണ്ടേ എനിയ്ക്കിഷ്ടമാണ്. ധാ‍ാരാളം ചെയ്തിട്ടുണ്ട്. എല്ലാ യാത്രകളില്‍ നിന്നും അനുഭവകഥകള്‍ ഉണ്ടാവണമെന്നില്ല. striking ആയി തോന്നുന്നത് ചിലപ്പോള്‍ കഥയാകും. ബോംബേയില്‍ ചെന്നിട്ട് ബോംബേ പശ്ചാത്തലമായി ചില കഥകള്‍ എഴുതിയിട്ടുണ്ട്. ഇവിടെ പലവട്ടം വന്നിട്ടുണ്ട്. എഴുപതു മുതല്‍ യു. എസില്‍ ഒരുപാട് തവണ. പക്ഷെ ഒരിക്കല്‍ മാത്രമേ ഒരു കഥയുടെ ബീജം മനസ്സില്‍ വന്നു വീണത്. അതാണ് ‘ഷെര്‍ലോക്ക്’.എന്തെങ്കിലുമൊക്കെ വീണു കിട്ടും എന്ന പ്രതീക്ഷയിലാണ് യാത്രകളൊക്കെ. ഞാന്‍ മനസ്സു കാത്തിരിക്കുന്നു, ആഗ്രഹിക്കുന്നു. ഒരു വ്യക്തിപരമായ ചോദ്യമാണ്. താ‍ങ്കളെക്കുറിച്ച് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു അമിതമായ വികാരസമ്മര്‍ദ്ദങ്ങള്‍ സഹിച്ചു ജീവിക്കാന്‍ കുറുക്കുവഴികള്‍ തേടാത്തവരുണ്ടോ എന്ന്. ജീവിതത്തില്‍ ശീലങ്ങളോ ദുശ്ശീലങ്ങളോ വികാരസമ്മര്‍ദ്ദം മൂലം വന്നു കൂടിയിട്ടുണ്ടോ? അങ്ങിനെയൊന്നുമില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ധാരാളം കുടിച്ചിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ അതു നിറുത്തി. ഇതൊന്നും ഒന്നിനും പരിഹാരം അല്ല. പുതിയ നോവല്‍, കഥ, സിനിമ.....? ഒരു നോവലിന്റെ പണി തുടങ്ങി വച്ചിട്ടുണ്ട്. സമയം പ്രശ്നമാണ്, രണ്ടുമൂന്നു പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളതുകൊണ്ട്. തുഞ്ചന്‍ മെമ്മോറിയല്‍, സാഹിത്യ അക്കാഡെമി ഇവയൊക്കെ. പിന്നെ വേറൊരു പ്രോജെക്റ്റ് വന്നു പെട്ടു. പഴയതുപോലെ ഉറക്കമൊഴിച്ചിരുന്ന് എഴുതാനൊന്നും പറ്റുകയില്ല. പിന്നെ മറ്റു സാദ്ധ്യതകള്‍, യാത്രകള്‍. ഇതൊക്കെ കഴിഞ്ഞാല്‍ പുസ്തകം തീര്‍ക്കാം എന്നു കരുതുന്നു. സിനിമ? ഇപ്പോഴൊന്നും ആലോചിട്ടില്ല.
വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
AHU-377 ന്റെ ഒരു ഹെമിക്കൽസിയം ഉപ്പ് രൂപമാണ് AHU-377 ഹെമിക്കൽസിയം ഉപ്പ്.ഇത് 5 nM ന്റെ IC50 മൂല്യമുള്ള നെപ്രിലിസിൻ ഇൻഹിബിറ്ററാണ് [1]. AHU-377 ഉം ആൻജിയോടെൻസിൻ II AT1 റിസപ്റ്റർ എതിരാളിയായ വൽസാർട്ടനും 1:1 മോളാർ അനുപാതത്തിൽ LCZ696 രചിക്കുന്നു.LCZ696 ഒരു ആൻജിയോടെൻസിൻ റിസപ്റ്റർ നെപ്രിലിസിൻ ഇൻഹിബിറ്ററാണ്.ഇത് രക്തസമ്മർദ്ദം കുറയ്ക്കും, ഹൃദയസ്തംഭന ചികിത്സയ്ക്കുള്ള ഒരു പുതിയ മരുന്നായിരിക്കാം.AHU-377 ഒരു പ്രോ-മരുന്നാണ്, ഇത് എഥൈൽ എസ്റ്ററിന്റെ എൻസൈമാറ്റിക് പിളർപ്പ് വഴി LBQ657 എന്ന സജീവ രൂപത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയും.DAHI-SS എലികളിൽ AHU-377(30, 100 mg/kg, PO) ന് ഡോസ്-ആശ്രിത രീതിയിൽ ആൻറി ഹൈപ്പർടെൻസിവ് പ്രഭാവം ഉണ്ടാക്കാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.എന്നാൽ DOCA-ഉപ്പ് ഹൈപ്പർടെൻസിവ് എലികളിൽ, ഇത് ദുർബലമായ കുറവ് കാണിക്കുന്നു [2, 3]. റഫറൻസുകൾ: [1] ക്സാണ്ടർ ജിഎം, ഘായ് ആർഡി, ഡിജീസസ് ആർ, ഡിഫെൻബാച്ചർ സിജി, യുവാൻ എ, ബെറി സി, സകാനെ വൈ, ട്രപാനി എ. ഡികാർബോക്‌സിലിക് ആസിഡ് ഡിപെപ്റ്റൈഡ് ന്യൂട്രൽ എൻഡോപെപ്റ്റിഡേസ് ഇൻഹിബിറ്ററുകൾ.ജെ മെഡ് കെം.1995 മെയ് 12;38(10):1689-700. [2] Voors AA, Dorhout B, van der Meer P. ഹൃദയസ്തംഭന ചികിത്സയിൽ valsartan + AHU377 (LCZ696) യുടെ സാധ്യതയുള്ള പങ്ക്.വിദഗ്‌ധൻ ഒപിൻ ഇൻവെസ്റ്റിഗ് ഡ്രഗ്‌സ്.2013 ഓഗസ്റ്റ്;22(8):1041-7. [3] ലക്ഷ്മിനാരായണൻ ജി ഹെഗ്‌ഡെ, സിസിലി യു, ചെറുവു മാധവി തുടങ്ങിയവർ.വോളിയം-ആശ്രിത ഹൈപ്പർടെൻഷന്റെ രണ്ട് എലി മാതൃകകളിൽ AHU-377 എന്ന ശക്തമായ നെപ്രിലിസിൻ ഇൻഹിബിറ്ററിന്റെ താരതമ്യ ഫലപ്രാപ്തി.BMC ഫാർമക്കോളജി 2011, 11(ഉപകരണം 1):P33. കെമിക്കൽ ഘടന സർട്ടിഫിക്കറ്റ് ഞങ്ങളുടെ ശക്തി ക്വാളിറ്റി മാനേജ്മെന്റ് നിർദ്ദേശം18അംഗീകരിച്ച ഗുണമേന്മയുള്ള സ്ഥിരത മൂല്യനിർണ്ണയ പദ്ധതികൾ4, ഒപ്പം6പദ്ധതികൾക്ക് അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നു. വിപുലമായ അന്തർദേശീയ ഗുണനിലവാര മാനേജുമെന്റ് സിസ്റ്റം വിൽപ്പനയ്ക്ക് ശക്തമായ അടിത്തറയിട്ടു. ഗുണനിലവാരവും ചികിത്സാ ഫലവും ഉറപ്പാക്കുന്നതിന് ഗുണനിലവാര മേൽനോട്ടം ഉൽപ്പന്നത്തിന്റെ മുഴുവൻ ജീവിത ചക്രത്തിലും പ്രവർത്തിക്കുന്നു. പ്രൊഫഷണൽ റെഗുലേറ്ററി അഫയേഴ്സ് ടീം ആപ്ലിക്കേഷന്റെയും രജിസ്ട്രേഷന്റെയും സമയത്ത് ഗുണനിലവാര ആവശ്യകതകളെ പിന്തുണയ്ക്കുന്നു.
G എന്ന ഗ്രൂപ്പിന്റെ അഭിലംബ ഉപഗ്രൂപ്പാണ് N എന്ന് കരുതുക. N ന്റെ സഹഗണങ്ങളുടെ ഗ്രൂപ്പിനെ ഒരു ഘടകഗ്രൂപ്പ് അഥവാ ഭാഗഫലഗ്രൂപ്പ് എന്ന് വിളിക്കുന്നു. G/N എന്ന ചിഹ്നം കൊണ്ടാണ് ഇതിനെ സൂചിപ്പിക്കുക. N ന്റെ സഹഗണങ്ങളാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ - ഇടതു സഹഗണങ്ങളെ കണക്കിലെടുക്കുകയാണെങ്കിൽ ഇവയെ aN, bN എന്നിങ്ങനെ സൂചിപ്പിക്കാം. (aN)(bN)=(ab)N എന്നതാണ് ഈ ഗ്രൂപ്പിലെ ദ്വയാങ്കസംക്രിയ. സഹഗണങ്ങളുടെ ഗണവും ഈ ദ്വയാങ്കസംക്രിയയും ചേർന്ന ബീജീയഘടന ഒരു ഗ്രൂപ്പാവുന്നത് N ഒരു അഭിലംബ ഉപഗ്രൂപ്പാവുമ്പോൾ മാത്രമാണ്. ഇതുപോലെ വലതു സഹഗണങ്ങളെക്കൊണ്ടും ഘടകഗ്രൂപ്പിനെ നിർവചിക്കാം ഉദാഹരണംതിരുത്തുക സങ്കലനം സംക്രിയയായുള്ള പൂർണ്ണസംഖ്യകളുടെ ഗൃപ്പിന്റെ (Z) കാര്യമെടുക്കുക. m>1 ഒരു എണ്ണൽസംഖ്യയാണെങ്കിൽ m ന്റെ ഗുണിതങ്ങളുടെ ഗണമായ mZ ഒരു ഉപഗ്രൂപ്പാണ്. Z ഒരു ക്രമഗ്രൂപ്പായതിനാൽ ഉപഗ്രൂപ്പ് അഭിലംബമാണ്. ഉപഗ്രൂപ്പിന് m സഹഗണങ്ങളുണ്ട് : mZ, mZ+1, … mZ+(m−1). ഇവിടെ mZ+a എന്നാൽ {…, −2m+a, −m+a, a, m+a, 2m+a, …} എന്ന ഗണമാണ് - അതായത്, m കൊണ്ട് ഹരിച്ചാൽ a ശിഷ്ടം വരുന്ന സംഖ്യകളുടെ ഗണം. ഘടകഗ്രൂപ്പിന്റെ നിർവചനമനുസരിച്ച് നോക്കിയാൽ ഈ സഹഗണങ്ങൾ ഗ്രൂപ്പ് സ്വയംപ്രമാണസിദ്ധാന്തങ്ങളനുസരിക്കുന്നുവെന്ന് കാണാം. Z/mZ എന്ന ഘടകഗ്രൂപ്പ് ചാക്രികവും Zm ന് സമരൂപവുമാണ്. സവിശേഷതകൾതിരുത്തുക ഘടകഗ്രൂപ്പിന്റെ കോടി ഉപഗ്രൂപ്പിന്റെ സഹഗണങ്ങളുടെ എണ്ണത്തിന് തുല്യമാണ്. മാതൃഗ്രൂപ്പ് പരിബദ്ധമാണെങ്കിൽ ഇത് മാതൃഗ്രൂപ്പിന്റെ കോടിയെ ഉപഗ്രൂപ്പിന്റെ കോടി കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് φ: G → H ഒരു സമാംഗരൂപതയാണെങ്കിൽ φ യിൽ G യുടെ പ്രതിബിംബം G / ker(φ) എന്ന ഘടകഗ്രൂപ്പിന് സമരൂപമാണ്. ഇവിടെ ker(φ) എന്നത് സമാംഗരൂപതയുടെ സാരമാണ്. ഈ നിയമത്തെ ഒന്നാം സമരൂപത നിയമം എന്ന് വിളിക്കുന്നു. ഒരു ഗ്രൂപ്പ് ക്രമഗ്രൂപ്പ്/ചാക്രികഗ്രൂപ്പ്/solvable/nilpotent/finitely generated ആണെങ്കിൽ ഘടകഗ്രൂപ്പും അപ്രകാരമായിരിക്കും
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » സംസ്കാരം » ശരീരമാദ്യം » പരസ്യവിപണിയിലെ ആയുര്‍വേദം പരസ്യവിപണിയിലെ ആയുര്‍വേദം ഡോ. വരുണ്‍ നടരാജന്‍ Fri, 24-02-2017 02:30:15 PM ; കഷായം, ഗുളിക, ചൂര്‍ണ്ണം, വടകം തുടങ്ങി വിവിധ തരത്തിലാണ് ആയുര്‍വേദത്തില്‍ ഔഷധയോഗങ്ങളെ ഉപയോഗിക്കുന്നത്. ഇതില്‍ പല യോഗങ്ങളും സാധാരണ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ളതുമാണ്. ഒരിക്കലും ഒരു വ്യക്തിയോ സ്ഥാപനമോ പരസ്യങ്ങള്‍ നല്‍കിയത് കൊണ്ട് വന്ന പ്രചാരമല്ല അത്. ജനങ്ങളുടെ അനുഭവങ്ങളിലൂടെയാണ് ഓരോന്നും പ്രചാരം നേടിയത്. ആയുര്‍വേദത്തില്‍ രോഗി, വൈദ്യര്‍, ഔഷധം, പരിചാരകര്‍ എന്നിങ്ങനെ പാദചതുഷ്ടയം വിവരിക്കുന്നുണ്ട്. ഈ പാദചതുഷ്ടയം എല്ലാം മികച്ചതാണെങ്കില്‍ ചികിത്സ വേഗം ഫലിക്കും. ഇന്ന്‍ നാം കാണുന്ന പ്രവണത വൈദ്യര്‍ക്കൊന്നും പ്രാധാന്യം നല്‍കാതെ രോഗശമനത്തിനായുള്ള ഔഷധങ്ങള്‍ വിപണി കീഴടക്കുന്നതാണ്. കാലികമായ മാറ്റം നല്ലതാണെങ്കിലും ശാസ്ത്രീയമായ അടിത്തറയെ മാറ്റത്തിന് വിധേയമാക്കിയാല്‍ ശാസ്ത്രത്തിന്റെ നിലനില്‍പ്പ്‌ തന്നെ അവതാളത്തിലാകും. എന്തെല്ലാം മാറിയാലും നമ്മുടെ ശരീരഘടനയുടെ ശാസ്ത്രം മാറാതെ നില്‍ക്കും. പരസ്യങ്ങള്‍ കണ്ട് അതിന് പുറകെ പായുന്ന ഒരു ജനത നമുക്കിടയില്‍ ഉണ്ട്. അവരില്‍ ഭൂരിഭാഗവും വഞ്ചിതരാകുകയാണ്. എന്നാല്‍, ഇവര്‍ വീണ്ടും അടുത്ത പരസ്യത്തിനു പിന്നാലെ പോകുന്നു എന്നത് തികച്ചും വേദനാജനകമാണ്. രോഗം എന്താണെന്നോ ഔഷധം എന്താണെന്നോ അറിയാതെ വൈദ്യനിര്‍ദ്ദേശമില്ലാതെ മരുന്ന് വാങ്ങിക്കഴിക്കാന്‍ ഇന്ന്‍ മലയാളി തയ്യാറാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ആയുര്‍വേദ ലേബലില്‍ മരുന്ന് കച്ചവടം നടത്താമെന്ന് പല കച്ചവടക്കാരും വിതരണക്കാരും ചിന്തിക്കുന്നു. എന്നാല്‍, ഈ അടുത്ത കാലത്താണ് തൊടുപുഴയില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ആയുര്‍വേദ ലേബലിലുള്ള ഉല്‍പ്പന്നം വാങ്ങിക്കഴിച്ച യുവാവ് മരണമടഞ്ഞ വാര്‍ത്ത വന്നത്. അതുപോലെതന്നെ, നമ്മുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പല സ്ഥലങ്ങളിലും ഇത് തുടര്‍ക്കഥയാണ്. നിരക്ഷരായ ജനങ്ങള്‍ പലരും ആയുര്‍വേദ ശാസ്ത്രമെന്ന് തെറ്റിദ്ധരിച്ച് ഇതെല്ലാം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ പരസ്യ അതിപ്രസരം തടയാന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കില്ല. കാരണം, ഇന്ന്‍ മാദ്ധ്യമങ്ങളില്‍ നല്ലൊരു ശതമാനം പരസ്യവും ആയുര്‍വേദ മരുന്ന്‍ കമ്പനികളുടെയാണ്. ഇതിനെല്ലാം തടയിടാന്‍ മാജിക് റെമഡീസ് ആക്റ്റ് നിലവിലുണ്ട്. എന്നാല്‍, അതിലെ സാങ്കേതിക പിഴവുകള്‍ മൂലമോ അല്ലെങ്കില്‍ നിയമം ലംഘിച്ചോ ആണ് മിക്ക പരസ്യവും വരുന്നത്. ഒരിക്കലും അലോപ്പതി ഔഷധങ്ങള്‍ ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കാന്‍ നിലവിലുള്ള നിയമസംവിധാനം അനുവദിക്കില്ല. അധികൃതര്‍ എത്രയും വേഗം തന്നെ പൊതുജനാരോഗ്യ രംഗത്ത് ഉണ്ടായിരിക്കുന്ന ഈ വിപത്ത് മനസിലാക്കി അതിനെ പ്രതിരോധിക്കാന്‍ തയ്യാറാകണം. ആയുര്‍വേദത്തെ ഏത് രീതിയിലും നാശത്തിലേക്ക് നയിക്കുകയാണ് ഈ പരസ്യങ്ങള്‍ ചെയ്യുന്നത്. ലോകത്തിന് ഇന്ത്യയുടെ സംഭാവനകളില്‍ ഒന്നായ ആയുര്‍വേദം ഇന്ന്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. എന്നാല്‍, കൊല്ലം ജില്ലയിലെ ഒരു സ്കൂളില്‍ ഈയിടെ നടത്തിയ സര്‍വേയില്‍ പത്ത് ശതമാനത്തില്‍ താഴെ കുട്ടികള്‍ മാത്രമേ ആയുര്‍വേദം ഉപയോഗിക്കുന്നുള്ളൂ എന്ന്‍ കണ്ടെത്തിയിരുന്നു. നമ്മുടെ പാരമ്പര്യ സ്വത്തായ ആയുര്‍വേദം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്‌. വരും തലമുറയെങ്കിലും പരസ്യത്തില്‍ പെട്ട് വഞ്ചിതരാകാതിരിക്കാനും ശരിയായ ബോധവല്‍ക്കരണം ആവശ്യമാണ്. വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമായ ഔഷധങ്ങള്‍ കഴിക്കാവൂ എന്നത് പ്രധാനമാണ്. കൊല്ലം നല്ലിലയിലുള്ള ഡോ.പി.നടരാജന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ആയുര്‍വേദ ഭിഷഗ്വരനാണ് വരുണ്‍. Ph: 9495379008
റെയില്‍വേ സഹമന്ത്രിയായി ഇ അഹമ്മദ്‌ സ്ഥാനമേറ്റതോടെ ഞങ്ങള്‍ വള്ളിക്കുന്നുകാരുടെ സ്വപ്നങള്‍ക്ക് വീണ്ടും ചിറകു മുളക്കുകയാണ്. പണ്ട് ഒരുപാട് തവണ ഇത് പോലെ ചിറകു മുളച്ചതാണ്‌. പക്ഷെ ആ ചിറകെല്ലാം കരിഞ്ഞുണങ്ങിപ്പോയി. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷഷന്റെ ഇപ്പൊഴത്തെ അവസ്ഥ കണ്ടാല്‍ സഖാവ് പിണറായി പോലും കരഞ്ഞു പോകും. വെല്ലസ്ലി സായിപ്പിന്റെ കാലത്ത് പണിത കക്കൂസും പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും എന്ന് വേണ്ട എത്ര കടുത്ത ഹൃദയമുള്ളയാളും കരഞ്ഞു പോകുന്ന അത്ര ദയനീയമാണ് അവസ്ഥ. അഹമ്മദ്‌ സാഹിബില്‍ ഞങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. വിദേശ കാര്യം കൈകാര്യം ചെയ്യുന്ന കാലത്ത് എക്സിക്കൂട്ടീവ് എക്സ്പ്രെസ്സിനു വള്ളിക്കുന്നില്‍ സ്റ്റോപ്പ്‌ അനുവദിക്കുവാന്‍ അദ്ദേഹം ഏറെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ പെട്ട (മലപ്പുറം) കോഴിക്കോട് - ഷൊര്‍ണൂര്‍ ലൈനിലുള്ള ഏക റെയില്‍വേ സ്റ്റേഷന്‍ ആണ് വള്ളിക്കുന്ന് എന്നത് ഞങ്ങളെ വല്ലാതെ കോരിത്തരിപ്പിക്കുന്നുണ്ട്. ദുരാഗ്രഹങ്ങളൊന്നും ഞങ്ങള്‍ക്കില്ല. കാലിക്കറ്റ് യുനിവേഴ് സിറ്റിയോട് ഏറ്റവും അടുത്ത സ്റ്റേഷന്‍ ആയതിനാല്‍ കഴിയുന്നത്ര വണ്ടികള്‍ ഇവിടെ നിര്‍ത്തുക. അത് ഞങ്ങള്‍ നാട്ടുകാരുടെ മാത്രം സൌകര്യത്തിനു വേണ്ടിയല്ല. മലബാര്‍ മേഖലയിലെ പഠിപ്പും പത്രാസുമുള്ള എല്ലാ പിള്ളേരുടെയും സൌകര്യത്തിനാണ്. പിന്നെ ഒരു ചെറിയ ലെവല്‍ ക്രോസ്. അണ്ടര്‍ ബ്രിഡ്ജ് ആയാല്‍ വളരെ സൗകര്യം. മാതാപ്പുഴക്ക്‌ ഒരു ചെറിയ പാലം.. മതി, ഇത്രയും മതി .. ഇതോടെ വള്ളിക്കുന്ന് സ്റ്റേഷനില്‍ ഇറങ്ങിയാല്‍ കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് യുനിവേഴ് സിറ്റിയുടെ ഗൈറ്റില്‍ എത്തും.. അത്യാഗ്രഹമാണെന്ന് മാത്രം പറയരുത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പോലെ നല്ല കുറച്ചു ബെഞ്ചുകള്‍, മിനുങ്ങുന്ന ടൈല്‍സ്, സുച്ചിട്ടാല്‍ കത്തുന്ന ഏതാനും ബള്‍ബുകള്‍, പിന്നെ സ്റ്റേഷന്‍ മാസ്ടരുടെ റൂമില്‍ ഒരു നല്ല കസേര.. കഴിഞ്ഞു .. ഇത്രയും തന്നാല്‍ അഹമ്മദ്‌ സാഹിബിനു തന്നെ അടുത്ത തവണയും ഞങ്ങള്‍ വോട്ടു ചെയ്യും. പിന്നെ, ബുദ്ധിമുട്ടില്ലെങ്കില്‍ റെയില്‍വേ സ്റ്റേഷന്റെ പിറകിലെ റോഡൊന്നു ടാര്‍ ചെയ്യണം. കൊങ്ങന്‍ കുളം ബസാറ് വരെയെങ്കിലും സ്ട്രീറ്റ് ലൈറ്റ് കിട്ടിയാല്‍ വളരെ നന്നായി. ഇതൊക്കെ കേരള സര്‍ക്കാരിന്റെ പണിയല്ലേ എന്ന് മാത്രം പറയരുത്. അച്ചു മാമന്റെ പിറകെ നടന്നു ഞങ്ങടെ കാലു കുഴഞ്ഞു. തമ്മില്‍ തല്ലു കഴിഞ്ഞു അവരൊന്നു നേരെയാകുമ്പൊഴെക്കു കൊല്ലം അഞ്ചു കഴിയും. പ്രിയ അഹമ്മദ്‌ സാഹിബ്‌, ഞങ്ങളുടെ പ്രതീക്ഷ ഇനി അങ്ങയില്‍ മാത്രമാണ്. അത് കൂടി അസ്തമിച്ചാല്‍ ഞങ്ങള്‍ വള്ളിക്കുന്നുകാരുടെ ഗതി അബ്ദുന്നാസര്‍ മഅദനിയെക്കാള്‍ മോശമാവും. രാജകുമാരനെ പോലെ അങ്ങ് ഒരു ദിവസം വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നതും ഞങ്ങള്‍ എല്ലാവരും കൂടി അങ്ങയെ എടുത്തു പൊക്കി ആകാശത്തോളം ഉയര്‍ത്തുന്നതും സ്വപ്നം കണ്ടു ആശംസകളുടെ ഒരായിരം പൂചെണ്ടുകളോടെ .. (ലോക്സഭയുടെ സൈറ്റില്‍ കണ്ട അഹമ്മദ്‌ സാഹിബിന്‍റെ ഇമെയില്‍ വിലാസത്തില്‍ eahmed@sansad.nic.in ഇത് അയച്ചു കൊടുത്തിട്ടുണ്ട്‌. കാണുമോ ആവോ ?)
കൊങ്കൺ പാതയിൽ ഇന്ന് തുറന്നേക്കും. വൈകുന്നേരത്തോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവെ അറിയിച്ചു. മണ്ണിടിച്ചിലിൽ ട്രെയിൻ ഗതാഗത യോഗ്യമല്ലാതായതോടെയാണ് പാത അടച്ചത്. മണ്ണിടിഞ്ഞ് വീണ് തകരാറിലായി മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത ഇതിനോടകം നിർമ്മിച്ചു. പാത ബലപ്പെടുത്തൽ ജോലികൾ കൂടെ തുടരുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെ പാത തുറന്ന് കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റയിൽവേ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവെ അറിയിച്ചു. രാവിലെ 10.50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രയിൻ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും. കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. അത്സമയം സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി ഇൻഡോർ, തിരുവനന്തപുരം നിസാമുദീൻ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദീൻ, മംഗള എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി. Don't Miss വിഴിഞ്ഞം സമരം പിന്‍വലിച്ചു; പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സമരസമിതി ‘മുഖ്യമന്ത്രിക്ക് എന്തുപറ്റി? ചർച്ചയ്ക്ക് തയാറാകാത്തത് ലജ്ജാവഹം; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’: രമേശ് ചെന്നിത്തല ‘പ്രധാന പ്രശ്നം പുനരധിവാസം, മത്സ്യത്തൊഴിലാളികളുടേത് കടുത്ത ദുരിതം, മുഖ്യമന്ത്രി ചർച്ച നടത്തണം’; പ്രശ്നം... ‘മഞ്ഞക്കുറ്റി കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്‍റെ വികസനം’; എം വിന്‍സന്‍റ് എംഎല്‍എ |...
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
വിശുദ്ധതോമാ കേരളത്തിൽ വന്നിരുന്നോ എന്ന ചോദ്യം ചോദിച്ചാൽ അപ്പോൾ തന്നെ രണ്ടു വിഭാഗവും ചേരിതിരിഞ്ഞ് അടിതുടങ്ങും. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ എം. ജി. എസ്സിനെ പോലുള്ള ചരിത്രകാരന്മാർ വിശുദ്ധതോമായുടെ ഇന്ത്യൻ സന്ദർശനം എന്ന വാദത്തെ അംഗീകരിക്കുന്നില്ല. 'ട്രാവൻകൂർ സ്റ്റേറ്റ് മാന്വലി'ൽ ടി. കെ. വേലുപ്പിള്ള പക്ഷേ ഇങ്ങനെ എഴുതുന്നു: "സർക്കാരിന്റെ കൈവശമുള്ള തെളിവുകൾ മുൻനിർത്തി വേണം വിശുദ്ധതോമായുടെ സന്ദർശനം തെളിയിക്കേണ്ടത് എന്ന വാദത്തിന് സാംഗത്യമില്ല. മാത്രവുമല്ല ആ സന്ദർശനം നടന്നിട്ടുണ്ടെങ്കിൽ അത് കല്ലിലോ ചെമ്പിലോ കൊത്തിവച്ചു തന്നെയാവണം എന്ന് നിർബന്ധം പിടിക്കാനുമാവില്ല. വിശുദ്ധതോമാ ഇന്ത്യയിൽ വന്നത് ക്രിസ്തുമതം പ്രചരിപ്പിക്കാനാണ്; അല്ലാതെ ചരിത്രതെളിവുകൾ ഉണ്ടാക്കാനല്ല..." (ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ, വാല്യം ഒന്ന്, 1940, സദസ്യതിലകം ടി. കെ. വേലുപ്പിള്ള). പ്രസ്തുത തർക്കം ഈ കുറിപ്പിന്റെ വിഷയമോ താല്പര്യമോ അല്ല. എന്നാൽ ആമുഖമായി ഇതൊന്ന് സൂചിപ്പിച്ചാൽ മാത്രമേ തിരുവിതാംകോടിനെ കുറിച്ചുള്ള ഈ കുറിപ്പിന്റെ പശ്ചാത്തലം സജ്ജമാവുകയുള്ളൂ... തിരുവിതാംകോട് അരപ്പള്ളി അഥവാ തോമയാർ കോവിൽ അരപ്പള്ളിയെന്നും തോമയാർകോവിൽ എന്നുമൊക്കെ വിളിക്കപ്പെടുന്ന തിരുവിതാംകോട് സെയ്ന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയുടെ വളപ്പിലേയ്ക്ക് കയറുമ്പോൾ പക്ഷെ ഞാൻ ഓർത്തത് കുറച്ച്നാളുകൾക്ക് മുൻപ്, കടലുകൾക്കപ്പുറത്ത് നടന്ന ആ രാത്രിസദസ്സിനെ കുറിച്ചാണ്. അന്നാണ് ഒരു കൂട്ടുകാരൻ ഈ പള്ളിയെ കുറിച്ച് പറയുന്നത്. വിശുദ്ധതോമാ സ്ഥാപിച്ച ഏഴരപ്പള്ളികളെ കുറിച്ചൊക്കെ കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും അതിലെ അരപ്പള്ളിയെന്ന് പൊതുവേ കരുതിവരുന്ന ഒരെണ്ണം, ഒരുപക്ഷേ ക്രിസ്താബ്ദത്തിന്റെ തുടക്കത്തിൽ നിർമ്മിക്കപ്പെടുകയും ഇതുവരെ മാറ്റിപണിയുകയും ചെയ്തിട്ടില്ലാത്ത ഇന്ത്യയിലെ ഏക പള്ളി, ഈ തക്കല ഭാഗത്ത് ഉണ്ടെന്ന് ഞാൻ അന്ന് ആദ്യമായി അറിയുകയായിരുന്നു. കൂട്ടുകാരന്റെ ഒരു പ്രപിതാമഹൻ നെയ്യൂർ മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്ക് വരുകയും അവിടെ വച്ച് മരണപ്പെടുകയും, അക്കാലത്തെ പതിവുരീതിയിൽ അടുത്തുള്ള തിരുവിതാംകോട് പള്ളിയിൽ അടക്കംചെയ്യുകയും ചെയ്തു. കൂട്ടുകാരനും കുടുംബവും പിന്നീട് ഈ പൂർവ്വികന്റെ കല്ലറ തിരക്കി അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ വിഷയം ഒരു ചരിത്രപുസ്തകത്തിൽ ഇങ്ങനെ വായിക്കാം: "തെക്കൻ തിരുവിതാംകൂറിൽ സുവിശേഷ പ്രവർത്തനം നടത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിമാരായ ലണ്ടൻ മിഷൻ സൊസൈറ്റിയുടെ മുഖ്യ സേവനമേഖല ആതുരശുശ്രൂഷയായിരുന്നു. 1838 - ൽ അവർ സ്ഥാപിച്ച സ്കോട്സ് മിഷൻ ഹോസ്പിറ്റൽ എന്ന നെയ്യൂർ ആശുപത്രി അക്കാലത്ത് തിരുവിതാംകൂറിലെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖ ആശുപത്രിയായി മാറി. പിൽക്കാലത്ത് ദൈവവചന പ്രചോദിതരായി നിഷ്കാമകർമ്മം അനുഷ്ഠിച്ച ഡോ. സോമർവെല്ലിനെ പോലുള്ള ഭിഷഗ്വരന്മാർ നെയ്യൂർ ആശുപതിയുടെ പെരുമ നാടെങ്ങും പരത്തി. തിരുവിതാംകോട് പള്ളിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള നെയ്യൂർ ആശുപത്രിയിൽ ചികിത്സയും ശസ്ത്രക്രിയയും തേടിയെത്തിയവരിൽ അനേകം നസ്രാണികളും ഉണ്ടായിരുന്നു. ഇവർക്ക് ആത്മീയ ദിഷ്ടിതികൾക്കായി സമീപിക്കാവുന്ന ഏക കേന്ദ്രം തിരുവിതാംകോട് പള്ളി മാത്രമായിരുന്നു. ഇവരിൽ പലരും അവിടെ വച്ച് മരിച്ച് തിരുവിതാംകോട് പള്ളിയിൽ അടക്കപ്പെട്ടു." (തോമയാർ കോവിൽ: തിരുവിതാം കോട് അരചപ്പള്ളി, ഡോ. എം. കുര്യൻ തോമസ്‌). അന്ന് രാത്രിയിൽ ആ കൂട്ടുകാരനിൽ നിന്നും ലഭിച്ച അറിവിൻ പ്രകാരമാണ് തോമയാർകോവിലിനെക്കുറിച്ച് കുറച്ചുകൂടി മനസ്സിലാക്കാൻ ശ്രമിച്ചതും തുടർന്ന് ഈ നാഞ്ചിനാടൻ യാത്രയിൽ അവിടെ ചെന്നെത്തിയതും... പള്ളിയുടെ മുൻഭാഗം ഞങ്ങൾ ചെല്ലുമ്പോൾ പരിസരം ഏറെക്കൂറെ വിജനമായിരുന്നു. മുറ്റത്ത് എന്തോ പണിചെയ്തുകൊണ്ട് നിൽക്കുകയായിരുന്ന ചെറുപ്പക്കാരൻ ഞങ്ങളെ കണ്ടതും വേഗം അടുത്തുള്ള ഒരു കെട്ടിടത്തിനകത്തേയ്ക്ക് പോയി വസ്ത്രംമാറിവന്ന് ഉപചാരപൂർവ്വം സ്വീകരിച്ചു. അത് മാത്രമല്ല തുടർന്ന് ലഭിച്ച സ്വീകരണവും ഒരു സാധാരണ ക്രിസ്ത്യൻ പള്ളിയിൽ ലഭിക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഇടവക വികാരിയും വർഷങ്ങളായി ഈ പള്ളിയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കുമായി പരിശ്രമിക്കയും ചെയ്യുന്ന ബർസ്ലീബി റമ്പാച്ചനും അദ്ദേഹത്തിൻറെ ഓഫീസിലേയ്ക്ക് ഞങ്ങളെ സ്വീകരിക്കുകയും ശീതളപാനീയങ്ങൾ നൽകുകയും പള്ളിയുടെ ചരിത്രത്തേയും നിലവിലെ കാര്യങ്ങളെ കുറിച്ചും ഒക്കെ സംസാരിക്കുകയും ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന വ്യവഹാരഭൂമിയായി (heartland) കരുതുന്ന കേരളത്തിനുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രദേശത്തെയത്രേ. അതിനു പുറത്തുള്ള ഇടവകകളേയും വിശ്വാസ സമൂഹത്തേയും ഔട്ട്സ്റ്റേഷനുകൾ എന്ന നിലയ്ക്കാണ് കണ്ടുവരുന്നത്. ഇന്ത്യയിലെ മറ്റ് വലിയ പട്ടണങ്ങളിലും അമേരിക്ക, യൂറോപ്പ്, മദ്ധ്യപൂർവ്വദേശങ്ങൾ തുടങ്ങിയിടങ്ങളിലും ഉള്ള ഓർത്തഡോക്സ് ഇടവകകൾ ഇന്ന് വളരെ വലിയവകളായി മാറിയിട്ടുണ്ടെങ്കിലും, ചരിത്രപരമായ പ്രാധാന്യം മാറ്റിനിർത്തിയാൽ, മലങ്കര ഓർത്തഡോക്സ് ജനസമൂഹം വളരെ ശുഷ്കമായ പ്രദേശമാണ് തിരുവിതാംകോട് ഇടവകയും പള്ളിയും. കേരളത്തിൽ നിന്നുള്ള, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂർ ഭാഗത്ത് നിന്നുള്ള വ്യക്തികളാൽ പരിപാലിച്ചുവരുന്ന പള്ളിയിൽ അപൂർവ്വമായി എത്തുന്ന മറ്റ് മലയാളികളെ സ്വീകരിക്കുക എന്നത് അവിടുത്തെ എണ്ണിയെടുക്കാവുന്ന അന്തേവാസികൾക്ക് സന്തോഷവും ആശ്വാസവും നൽകുന്ന സംഗതികൂടിയായിരിക്കും എന്നുതോന്നി. പുരാതന ദേവാലയത്തിന്റെ കവാടം ഇതാണെന്ന് കരുതപ്പെടുന്നു വിശുദ്ധതോമ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് കൊല്ലപ്പെട്ടു എന്നാണല്ലോ കരുതപ്പെടുന്നത്. ചോളന്മാരുടെ അധീനതയിലായിരുന്നു ആ പ്രദേശം അക്കാലത്ത്. വിശുദ്ധതോമ അവിടെ നടത്തിയ മതപരിവർത്തന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിലേയ്ക്ക് നയിച്ചത് എന്നാണ് വിശ്വാസം. അദ്ദേഹം നേരിട്ട് ക്രിസ്തുമതത്തിലേയ്ക്ക് ചേർത്ത ചെട്ടി വിഭാഗത്തിൽപ്പെട്ട ഒരുകൂട്ടം വണിക്കുകൾ പ്രാദേശിക ഭരണകൂടത്തിന്റെ അക്രമങ്ങൾക്ക് വിധേയരാവുകയും തുടർന്ന് വിശുദ്ധതോമായുടെ നേതൃത്വത്തിൽ നാടുവിടുകയും ചെയ്തു. ആരുവാമൊഴിചുരം കടന്നുവന്ന അവർക്ക് തിരുവിതാംകോട് ആസ്ഥാനമായി നാടുവാണിരുന്ന ആയ് അരചൻ അഭയം കൊടുത്തു എന്നാണ് പറയപ്പെടുന്നത്‌. അവർ തരിസായ്ക്കൾ അല്ലെങ്കിൽ തരിസാചെട്ടികൾ എന്ന വിഭാഗമായി അറിയപ്പെട്ടു. ('ഓർത്തഡോക്സ്' എന്നതിന്റെ അക്കാല മൊഴിമാറ്റമാണ് 'തരിസാ' എന്ന് കരുതപ്പെടുന്നു - 'വചനം നേരെയാക്കപ്പെട്ടവർ' എന്ന് അർത്ഥം.) നിശിതമായ ചരിത്രവാസ്തവികതായി കാണാനാവില്ലെങ്കിലും തികച്ചും ഐതീഹ്യമായി ഉപേക്ഷിക്കാനുമാവില്ല ഇതിനെ - രസകരമായ ചില വസ്തുതകൾ ചേർന്നുവരുന്നുമുണ്ട്. സംഘകാലം ചോള, പാണ്ഡ്യ, ചേര കാലഘട്ടമാണല്ലോ. അവയുടെ ഏറ്റക്കുറച്ചിലുകളുടെ ഇടയ്ക്കും സ്വതന്ത്രമായും സാമന്തമായും ഒക്കെ പിടിച്ചുനിന്ന ഒരു നാടുവാഴി സ്വരൂപമാണ് ആയ്കൾ. അവരെക്കുറിച്ചും അവരുടെ ആസ്ഥാനത്തെക്കുറിച്ചും ഒക്കെ ഏറ്റവും പുരാതനമായ ഒരു വിവരം ലഭിക്കുക തരിസായ്ക്കളുടെ ഈ വാമൊഴിപാരമ്പര്യത്തിലാണ്. അക്കാലത്തെ പ്രശസ്ത തുറമുഖങ്ങളായ വിജയപുരം (വിഴിഞ്ഞം), കുളച്ചൽ, മുട്ടം തുടങ്ങിയവയൊക്കെ ഈ ഭാഗത്തായിരുന്നതിനാൽ ആയ് രാജ്യം പടിഞ്ഞാറേയ്ക്കുള്ള കടൽവ്യാപാരം വഴി കുറച്ചൊക്കെ സമ്പന്നമായിരുന്നു എന്ന് അനുമാനിക്കണം. എ. ഡി. ഒന്നാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ച് റോമൻ വണിക്കുകളുമായി ഏറ്റവും ചലനാത്മകമായ ബന്ധം നിലനിർത്തിയിരുന്ന കാലംകൂടിയാണെന്ന് റൊമിലാ താപ്പറെപ്പോലുള്ളവർ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. പള്ളിമുറ്റത്ത് കണ്ട അത്തിമരം പൊതുവായുള്ള ദക്ഷിണേന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഒരു പ്രബലധാര പറയുന്നത് ആയ്കൾ ഗുജറാത്ത് ഭാഗത്തു നിന്നുള്ള യാദവപടയാളികളാണ് എന്നാണ്. ക്രിസ്താബ്ദത്തിനും മുൻപ് ഇന്ത്യൻ തീരങ്ങളിലെ കച്ചവടത്തിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്ന ഗുജറാത്തി വണിക്കുകൾ അവരുടെ തുറമുഖങ്ങൾ സംരക്ഷിക്കാനായി കൊണ്ടുവന്ന് പാർപ്പിച്ചവരാണ് ആയ്കൾ. ഗുജറാത്തി വ്യാപാരികളുടെ സിൽബന്ധികൾ ആയിരിക്കുമ്പോൾ തന്നെ, സജീവമായ ഏതാനും തുറമുഖങ്ങളുടെ സംരക്ഷകരെന്ന നിലയ്ക്ക് അവർക്ക് സ്വതന്ത്രമായി ഒരു നാടുവാഴിത്ത അസ്തിത്വം ഉണ്ടായി വന്നതിൽ അത്ഭുതപ്പെടാനില്ല. ധനികരായ ഗുജറാത്തി വർത്തകർ ഈ ഭാഗത്ത് അറിയപ്പെട്ടിരുന്നത് 'ശ്രേഷ്ഠികൾ' എന്ന പൊതുനാമത്തിലത്രേ ('ചെട്ടികൾ' എന്ന് പ്രാദേശികമായ ലോപരൂപം). ആയ്നാട്ടരചൻ മൈലാപ്പൂർ ഭാഗത്ത് നിന്നെത്തിയ ചെട്ടികളെ സ്വീകരിച്ച് രാജഭവനത്തിന്റെ തൊട്ടടുത്ത് തന്നെ താമസസൗകര്യം കൊടുത്ത് ഉയർന്ന നിലയിൽ പാർപ്പിച്ചതിന്റെ കാരണം വ്യക്തമാണ്. സാമൂഹിക ശ്രേണിയിൽ ആയ് നാടുവാഴിയെക്കാളും മുകളിലായിരുന്നു സമുദ്രവ്യാപാരികളായ ചെട്ടികളുടെ സ്ഥാനം. അവരുടെ കച്ചവട താല്പര്യങ്ങളുടെ സംരക്ഷകർ മാത്രമായിരുന്നു ആയ്കൾ. സമ്പത്തിന്റെ ഉറവിടം ചെട്ടികളുടെ കച്ചവടമായിരുന്നു. (ചോളരാജ്യത്ത് അതായിരുന്നിരിക്കില്ല സ്ഥിതി.) അന്ന് തിരുവിതാംകോട് എത്തിയ തരിസാചെട്ടികൾക്ക് വേണ്ടി നാടുവാഴിയുടെ ഒത്താശയോടെ വിശുദ്ധതോമാ നിർമ്മിച്ച അതേ പള്ളിയുടെ ഭാഗമാണ് ഇന്നും അവിടെ ഉള്ളതത്രേ. ആര് നിർമ്മിച്ചതായാലും അക്കാല ആരാധനാലയങ്ങളുടെ നിർമ്മാണരീതിയായ കരിങ്കൽപാളികളുടെ ഉപയോഗം വ്യക്തമായി കാണാമെന്നതിനാൽ ആ കാലഗണനയെ കുറിച്ചുള്ള അവകാശവാദം എടുത്തപാടേ തള്ളികളയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പള്ളിയുടെ അൾത്താര ഭാഗം ഈ വാമൊഴി പാരമ്പര്യം ആയ്കളുടെ പുരാതന ആസ്ഥാനം തിരുവിതാംകോടായിരുന്നു എന്ന വാദത്തിന് ബലം നൽകുന്നുണ്ട്. ഒപ്പം ആയ്കളും ഗുജറാത്തി വണിക്കുകളും തമ്മിലുള്ള ബന്ധത്തിന്റെ അസ്തിത്വവും ഇവിടെ സൂചിതമാവുന്നു. അല്ലെങ്കിൽ ചോളരാജ്യത്ത് നിന്നും നിഷ്കാസിതരായി എത്തിയ തരിസാചെട്ടികളെ ബഹുമാനത്തോടെ സ്വീകരിക്കേണ്ട ഒരു ആവശ്യകത ആയ് നാടുവാഴിക്ക് ഉണ്ടാവേണ്ടതില്ലല്ലോ. എങ്കിലും ഇതൊന്നും നിശിതമായ ചരിത്രതീർപ്പുകളായി കാണേണ്ടതില്ല. ഇതേ കാലഘട്ടത്തിൽ, എഴുതി വയ്ക്കപ്പെട്ടതും അല്ലാത്തതുമായ ചരിത്രഹേതുക്കൾ എത്രയോ അധികം ലഭ്യമായ മദ്ധ്യപൂർവ്വദേശത്ത്‌ ജീവിച്ചിരിക്കുകയും പിൽക്കാലത്ത് ഒരു മതസ്ഥാപകനായി അവരോധിക്കപ്പെടുകയും ചെയ്ത ക്രിസ്തുവിന്റെ അസ്തിത്വം പോലും സംശയരഹിതമായ ചരിത്രവസ്തുതയായി മാറുന്നില്ലെന്നിരിക്കേ, പ്രത്യേകിച്ച് തെളിവുകളൊന്നും ഇല്ലാത്ത നമ്മുടെ ഭാഗത്തെ അക്കാല ചരിത്രം കൃത്യമായിരിക്കണം എന്ന് ശഠിക്കാനാവില്ലല്ലോ. ഒരു ഉദാഹരണം പറയാമെങ്കിൽ, ആയ്കൾ ഗുജറാത്ത് തീരത്ത്‌ നിന്ന് എത്തിയ യാദവ കുലജാതരല്ലെന്നും, ചേരന്മാരെയോ പാണ്ഡ്യന്മാരെയോ ഒക്കെ പോലെ ഏറെക്കൂറെ തദ്ദേശിയമായി ഉയർന്നുവന്ന നാടുവാഴി സ്വരൂപമാണെന്ന പാഠഭേദവുമുണ്ട്‌. അത് മുഖവിലയ്ക്കെടുത്താൽ മുകളിൽ പറഞ്ഞുവന്ന വാദങ്ങളൊക്കെ റദ്ദായി പോവും. തരിസായ്ക്കളുടെ തിരുവിതാംകോട് അഗമനത്തിനും ഏതാനുംനൂറ്റാണ്ടുകൾക്ക് ശേഷം ഹിന്ദുധർമ്മം വ്യവസ്ഥാപിതമായി തെക്കേ ഇന്ത്യയിൽ വ്യാപിച്ച കാലത്ത്, ജൈനമതാനുയായികളായി തുടർന്ന ആയ് രാജ്യത്തേയ്ക്ക് പാണ്ഡ്യപടയോട്ടം ഉണ്ടാവുകയും, ഹിന്ദുവരവിന്റെ കാലത്ത് ഉണ്ടായി എന്ന് കരുതപ്പെടുന്ന ഏറ്റവും വലിയ മതാനുബന്ധ രക്തചൊരിച്ചിലായ ഏതാനും ആയിരം ജൈനസന്യാസിമാരുടെ വധം ഉണ്ടാവുകയും ചെയ്തുവത്രേ. ഈ സംഭവത്തിൽ പരാമർശിച്ചു കാണുന്ന ആയ് ആസ്ഥാനം തുറമുഖമായ വിജയപുരമാണ് (വിഴിഞ്ഞം). തിരുവിതാംകോട് ആയകളുടെ ഏക ആസ്ഥാനമായിരുന്നു എന്ന് അങ്ങനെ ഉറപ്പിക്കാനാവാതെ പോവുകയും ചെയ്യും. ഈ മാമോദീസാ ജലസംഭരണിക്ക് പള്ളിയോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു സ്ഥാപിതമായത് ആരാലായാലും, ക്രിസ്തുസഭയുടെ തുടക്കകാലം മുതൽ തന്നെ പൗരസ്ത്യസഭയുടെ ഭാഗമായി കേരളത്തിൽ ക്രിസ്ത്യാനികൾ, മലങ്കര നസ്രാണികൾ എന്ന പേരിൽ നിലന്നിന്നിരുന്നു. മറ്റു പൗരസ്ത്യ ക്രിസ്ത്യൻ സമൂഹങ്ങളുമായി അവർ നിരന്തരബന്ധവും നിലനിർത്തിയിരുന്നു. ഇത് ആദ്ധ്യാത്മികമായും ആചാരപരമായും ക്രിസ്തുസഭയിൽ കാലാകാലങ്ങളിൽ ഉണ്ടായി വന്ന മാറ്റങ്ങളേയും മറ്റും ഉൾക്കൊള്ളാൻ സഹായിച്ചു. എന്നാൽ മലങ്കര നസ്രാണി സഭയുടെ വ്യവഹാരഭൂമിക്ക് പുറത്തുകിടന്ന തിരുവിതാംകോട് തരിസായ്ക്കൾ ഒറ്റപ്പെട്ട് പോവുകയും, അചാരപരമായ നവീകരണങ്ങളൊന്നും സംഭവിക്കാതെ തുടരുകയും ചെയ്തു. മതപരമായ ആചാരാനുഷ്ഠാനങ്ങൾ ശോചനീയമായെങ്കിലും വ്യതിരിക്തമായ ഒരു മതസമൂഹമെന്ന നിലയിലും സമുദായമെന്ന നിലയിലും നൂറ്റാണ്ടുകളോളം തരിസായ്ക്കൾ പിടിച്ചുനിൽക്കാനുള്ള കാരണം അവരുടെ നാടുവാഴിബന്ധവും സാമൂഹികശ്രേണിയിലുള്ള ഉന്നതമായ സ്ഥാനവുമാണ് എന്ന് അനുമാനിക്കേണ്ടി വരും. ആയ് രാജധാനി തിരുവിതാംകോട് നിന്നും ഇരണിയലിലേയ്ക്കും പത്മനാഭപുരത്തേയ്ക്കും തിരുവനന്തപുരത്തേയ്ക്കും മാറിയപ്പോൾ ആണ് തരിസായ്ക്കൾ സാവധാനം അപ്രസക്തമാവാൻ തുടങ്ങിയത്. മറ്റു പല സങ്കീർണ്ണമായ കാരണങ്ങളും കൂടി അതിലേയ്ക്ക് സംഭാവന നൽകുകയുണ്ടായി. വ്യവസ്ഥാപിത ഹിന്ദുമതം ശക്തമായ മധ്യകാലത്ത്, അത് ഏറ്റവും അവസാനം എത്തിയ ഇന്ത്യൻ പെനിൻസുലയുടെ തെക്കൻ അറ്റത്ത്‌ തരിസായ്ക്കൾ മാത്രം അതിനെ ചെറുത്തുനിന്നു എന്ന് കരുതാനാവില്ല. കുറച്ചു തരിസായ്ക്കൾ അക്കാലത്ത് ഹിന്ദുമതം സ്വീകരിച്ചു എന്ന് അനുമാനിക്കപ്പെടുന്നു. തുടർന്ന് കൊളോണിയൽ കാലത്ത് കേരളത്തിന്റെ മറ്റു പല ഭാഗത്തും സംഭവിച്ചതു പോലെ പുരാതന പൗരസ്ത്യ ക്രിസ്ത്യൻ സഭയിലെ വലിയൊരു വിഭാഗം റോമാ ആസ്ഥാനമായുള്ള കത്തോലിക്കാ വിഭാഗത്തിലേയ്ക്ക് ലയിച്ചു. ഇന്ന് തക്കല ഭാഗത്ത് താമസിക്കുന്ന, തരിസായ്ക്കളുടെ നേർപരമ്പര എന്ന് അവകാശപ്പെടുന്ന ഏതാനും കുടുംബങ്ങൾ കത്തോലിക്കാ വിശ്വാസികളാണ്. പള്ളിക്കുള്ളിലെ മാറ്റരു പുരാതന നീക്കിയിരിപ്പ് കൊളോണിയൽ കാലത്ത്, തിരുവിതാംകോട് തരിസായ്ക്കളുടെ മാറിക്കിടക്കുന്ന അസ്തിത്വം മലങ്കര ഓർത്തഡോക്സ് സഭയുടെ ശ്രദ്ധയിൽ വരുകയും അവർ ആ സമൂഹത്തെ ഒപ്പം നിർത്താനും തോമയാർ കോവിലിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടുപോകാതെ നിലനിർത്താനും ഉത്സാഹപ്പെട്ടു. എന്നാൽ തിരുവിതാംകൂർ പ്രമുഖമായൊരു രാജ്യമായി മാറുകയും തലസ്ഥാനം തിരുവനന്തപുരം ആവുകയും ചെയ്തപ്പോൾ തിരുവിതാംകോടിൽ ബാക്കിയായ തരിസായ്ക്കളിലെ വലിയൊരു വിഭാഗം അവരുടെ കച്ചവടതാല്പര്യങ്ങളുമായി തിരുവനന്തപുരത്തേയ്ക്ക് വരുകയും, അവിടുത്തെ വലിയ ചന്തയായ ചാലയിൽ താമസമാക്കുകയും ചെയ്യുകയാണ് ഉണ്ടായത്. തരിസായ്ക്കൾക്കായി നിർമ്മിച്ച ഒരു ഓർത്തഡോക്സ് പള്ളി ഏതാണ്ട് നൂറു കൊല്ലം മുൻപുവരെ ചാലയിൽ ഉണ്ടായിരുന്നുവത്രേ. തിരുവനന്തപുരം വാസം തരിസായ്ക്കളെ മലങ്കര ഓർത്തഡോക്സ്സഭയുടെ മുഖ്യ വ്യവഹാരമേഖലയുമായി അടുപ്പിച്ചു. അതേസമയം തിരുവിതാംകൂർ രാജകുടുംബം അപ്പോഴേയ്ക്കും അവരുടെ ആയ് പാരമ്പര്യം, പല സങ്കീർണ്ണ കാരണങ്ങളാലും, ഉപേക്ഷിക്കുകയും അടിമുടി തദ്ദേശിയമായ സ്വരൂപമായി മാറുകയും ചെയ്തു. ഈ രാഷ്ട്രീയ മാറ്റങ്ങൾക്കിടയ്ക്ക് ഏറെക്കൂറെ സമൂഹത്തിന്റെ അരികിലേയ്ക്ക് മാറിപ്പോയ, വിജാതിയരായ തരിസായ്ക്കൾക്ക് പ്രത്യേക രാജപരിഗണനയൊന്നും തിരുവനന്തപുരത്ത് ലഭിച്ചതുമില്ല. ഇത് മതപരമായ അവരുടെ സംഘബോധത്തിനു കുറച്ചുകൂടി ത്വരകമാവുകയും, ആ കുടുംബങ്ങൾ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ കൂടുതലുള്ള കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കുടിയേറിപ്പോവുകയും ചെയ്തതായി കരുതപ്പെടുന്നു. കൊല്ലം ജില്ലയിലെ കുണ്ടറയിലും പരിസരങ്ങളിലും സാന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഓർത്തഡോക്സ് സമൂഹത്തിന്റെ ഒരു വിഭാഗം തിരുവിതാംകോട് തരിസായ്ക്കളുടെ പരമ്പരയാണെന്ന പ്രബലമായ വിശ്വാസം നിലനിൽക്കുന്നു. ഈ കിണറും വിശുദ്ധതോമയോളം പുരാതനമാത്രേ. എന്തായാലും പുറമേ നവീകരണം നടന്നിട്ടുണ്ട് എന്ന് വ്യക്തം പള്ളിയും അതിനോട് ചേർന്നുള്ള ചെറിയൊരു മ്യൂസിയവും സമയമെടുത്ത് കണ്ടതിനു ശേഷം ഞങ്ങൾ മടങ്ങി. ചരിത്രത്തിന്റെ തലോടൽ പോലെ, മധ്യാഹ്നത്തിന്റെ മണമുള്ള തെക്കൻകാറ്റിലൂടെ തോമയാർ കോവിലിന്റെ പരിസരംവിട്ട്, ഈ യാത്രയുടെ അവസാനപാദവും കടന്ന് തിരുവനന്തപുരം പട്ടണത്തിന്റെ പരിചിത സായാഹ്നത്തിലേയ്ക്ക് ഞങ്ങളുടെ വണ്ടിയോടി... നാഞ്ചിനാടിന്റെ ഭാഗങ്ങളിലേയ്ക്ക് ഞങ്ങളീ യാത്ര നടത്തിയത് അഞ്ചാറ് മാസങ്ങൾക്ക് മുൻപാണ്. ഇപ്പോൾ ഈ അവസാന ഭാഗം എഴുതുന്നത് ഒരു അറേബ്യൻ പട്ടണത്തിൽ, ഒരു കെട്ടിടത്തിന്റെ ഇരുപത്തിയഞ്ചാമാത്തെ നിലയിലിരുന്നാണ്. അടുത്തായി ഉയരമുള്ള മറ്റു ചില കെട്ടിടങ്ങളുടെ വിവിധ നിറമുള്ള കണ്ണാടിച്ചില്ലുകളിൽ വൈവിധ്യത്തോടെ സൂര്യൻ ചിതറുന്നതിന്റെ ജാലകക്കാഴ്ച. തവിടൻ മണൽഭൂമിയിൽ ചരലുകൾ വാരിവിതറിയത്‌ പോലുള്ള ഉയരം കുറഞ്ഞ കെട്ടിടങ്ങൾ ഒരു നൂതന ജനപദത്തിന്റെ ആവേഗങ്ങളുമായി, അതിനുമപ്പുറം, പൊടിനിറഞ്ഞ ചാരച്ചക്രവാളത്തിൽ ലയിക്കുന്നു. അകലെ, വിമാനത്താവളത്തിൽ നിന്നും, ഏതൊക്കെയോ വിദൂരമാനസങ്ങൾ തേടി പറന്നുയർന്നു പോകുന്ന വിമാനങ്ങളുടെ നിര കാണാം. മറുഭാഗത്ത് ഉൾക്കടലിന്റെ അതിർത്തിയിലൂടെ സാവധാനം നീങ്ങുന്ന ചരക്കുകപ്പലിന്റെ അവ്യക്തരൂപവും. എന്നും കാണുന്നതു കൊണ്ട് വിരസമാണ് ഈ കാഴചകൾ. എന്നാൽ യാത്രകൾ എഴുതാനിരിക്കുമ്പോൾ, ആ ഓർമ്മകളിലേയ്ക്ക് തിരിച്ചു പോകുമ്പോൾ, ചുറ്റുപാടും മനോപരിസരവും മാറുന്നു. കണ്മുന്നിലുള്ള പട്ടണം മറഞ്ഞുപോകുന്നു. ദക്ഷിണസഹ്യന്റെ ഇലമണവുമായി തെക്കൻകാറ്റ് മുറിയിൽ പതിഞ്ഞ വേഗത്തിൽ വീശുന്നു. യാത്രകൾ നൽകുന്ന അതുല്ല്യമായ, ആഹ്ല്ലാദജന്യമായ അനുഭൂതിതലമാണത്..., അതുകൊണ്ടുകൂടി ഈ യാത്രയെഴുത്തുകൾ!
വളരെ എളുപ്പത്തിൽ തന്നെ പല്ലിയെ തുരത്താൻ വേണ്ടി നമുക്ക് സഹായകമാകുന്ന ഒരു ഇലയെ പറ്റിയാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ നമുക്ക് സാധ്യമാകുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതിയിൽ ചെയ്തു നോക്കുക. ചെയ്യാൻ പറ്റുന്ന ഇത്തരം രീതിയിൽ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ പല്ലി ശല്യം ഇല്ലാതാക്കാൻ സാധിക്കുന്നു. പലപ്പോഴും പല്ലികളെ തിരുത്തുന്നതിന് വേണ്ടി ധാരാളം കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ. ഉപയോഗിക്കാമെങ്കിലും ഒരു തരത്തിലുള്ള പ്രയോജനവുമില്ല എന്ന് പറയുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ പല്ലിയുടെ ശല്യം ഉറുമ്പ് എന്നിവയുടെ ശല്യം ഇല്ലാതാക്കി വീടുകൾ നല്ല രീതിയിൽ വൃത്തിയായിരിക്കാൻ നമുക്ക് സാധിക്കണം. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരത്തിലുള്ള രീതികളിലൂടെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒന്നാണിത്. പനിക്കൂർക്കയുടെ ഇല ആണ് നമുക്ക് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത. നമ്മൾ പലപ്പോഴും പനിക്കൂർക്ക ഔഷധമൂല്യ ആയിട്ടാണ്. ഉപയോഗിക്കുന്നതെങ്കിലും ഇവിടെ നമുക്ക് പല്ലിയെ തുരത്താൻ ഉള്ള മാർഗം ആയി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതിയിലുളകാര്യങ്ങളിലൂടെ പല്ലിയെ പൂർണ്ണമായും തിരുത്താം സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ പരീക്ഷിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക. Share FacebookWhatsApp Prev Post മുടിയുടെ അമിത വളർച്ചയ്ക്ക് ഈ കാര്യങ്ങൾ ചെയ്യുക | For Speedy Hair Growth Next Post മീൻ പീര ഇതിലും സ്വാദോട് കൂടി നിങ്ങൾ കഴിച്ചിട്ട് ഉണ്ടാവില്ല. ഇനി മുള്ളു പോലും ഇനി ബാക്കി കാണില്ല. | Fish Easy Recipe
ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായുള്ള അൺലോക്ക് 5 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. സിനിമ തീയേറ്ററുകള് 50 ശതമാനം സീറ്റുകളോടെ തുറക്കാന് അനുമതി നല്കിയിട്ടുണ്ട്. ഒക്ടോബര് 15 മുതലാണ് സിനിമാ തിയേറ്ററുകള് കൂടാതെ കായിക താരങ്ങള്ക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകള്, പാര്ക്കുകള് എന്നിവയ്ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. Also Read: നിറവയറില് പേർളി മാണി, കൈപിടിച്ച് ശ്രീനിഷ്; ചിത്രങ്ങൾ കാണാം അതേസമയം ഒക്ടോബര് 15ന് ശേഷം സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും തുറക്കുന്നതിന് തീരുമാനമെടുക്കാന് സംസ്ഥാന സര്ക്കാരുകള്ക്ക് അനുമതി നല്കി. തീരുമാനങ്ങൾ … By Sambhu MS Wed, 30 Sep 2020 ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായുള്ള അൺലോക്ക് 5 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. സിനിമ തീയേറ്ററുകള്‍ 50 ശതമാനം സീറ്റുകളോടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് സിനിമാ തിയേറ്ററുകള്‍ കൂടാതെ കായിക താരങ്ങള്‍ക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. Also Read: നിറവയറില്‍ പേർളി മാണി, കൈപിടിച്ച് ശ്രീനിഷ്; ചിത്രങ്ങൾ കാണാം അതേസമയം ഒക്ടോബര്‍ 15ന് ശേഷം സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും തുറക്കുന്നതിന് തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കി. തീരുമാനങ്ങൾ രക്ഷിതാക്കളുടെ അനുമതിയോടെ വേണമെന്നും നിർദ്ദേശമുണ്ട്. Also Read: പ്രതിഫലം പകുതിയാക്കി മോഹൻലാൽ; പ്രതിഫലം കൂട്ടിയ താരങ്ങൾക്ക് എതിരെ നടപടി സാമൂഹികം, കായികം, സാസ്‌കാരികം, മതം, രാഷ്ട്രീയം തുടങ്ങിയ പരിപാടികള്‍ക്ക് പരാമവധി പങ്കെടുക്കാനുള്ള അനുമതി 100 പേര്‍ക്കാണ്. നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഇതില്‍ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. കണ്ടൈൻറ്മെൻറ് സോണുകൾ അല്ലാത്തയിടങ്ങളിലാണ് നിലവിൽ ഈ ഇളവുകൾക്ക് അനുമതി. Also Read: സാരിയിൽ സുന്ദരിയായി പ്രയാഗ GoI issues new guidelines for 'Re-opening'; cinema halls/multiplexes, swimming pools used for training of sportspersons & entertainment parks to re-open from 15th Oct For re-opening of schools, States given flexibility to take a decision after Oct 15, parental consent required pic.twitter.com/KCoQ9E6HJr
ബോണ്ട് പുറപ്പെടുവിക്കുന്നത് ഭാരതീയ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ആയിരിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ബോണ്ട് ആയതുകൊണ്ട് അവയ്ക്ക് ഉത്തമമായ ഗാരന്‍റി ഉണ്ടായിരിക്കും. ഗ്രാം സ്വര്‍ണത്തിലായിരിക്കും ബോണ്ടിന്‍റെ മൂല്യം കണക്കാക്കപ്പെടുന്നത്. 2015—16 ലോ അതു മുതലോ ഉള്ള സര്‍ക്കാരിന്‍റെ വിപണി വായ്പാ പദ്ധതിക്കുള്ളില്‍നിന്നുകൊണ്ടായിരിക്കും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നത്. ധനമന്ത്രാലയവുമായി ആലോചിച്ച് റിസര്‍വ് ബാങ്കായിരിക്കും എത്ര രൂപയ്ക്കാണ് ബോണ്ട് പുറപ്പെടുവിക്കുന്നത് എന്നു നിശ്ചയിക്കുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങളിലെ നഷ്ടസാധ്യത ഏറ്റെടുക്കുന്നത് ഇതിനായി രൂപവല്‍കരിക്കപ്പെടുന്ന ഗോള്‍ഡ് റിസര്‍വ് ഫണ്ട് ആണ്. ബോണ്ട് വാങ്ങുമ്പോള്‍ ലഭിക്കുന്ന വിലക്കുറവാണ് സര്‍ക്കാരിനു ലഭിക്കുന്ന ആനുകൂല്യം. ഇത് ഗോള്‍ഡ് റിസര്‍വ് ഫണ്ടിലേയ്ക്ക് കൈമാറും. ചെലവ്: യഥാര്‍ഥ സ്വര്‍ണം കൈവശം വയ്ക്കുന്നതിലെ ചെലവ് 25 ശതമാനം വരെ വരാം. സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്‍റെ കാര്യത്തില്‍ പ്രവേശനത്തുകയില്ലെന്നു മാത്രമല്ല, ഫണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള തുക പോലും ഈടാക്കുന്നില്ല. വിതരണ ചെലവ് നല്‍കുന്നത് ബോണ്ട് പുറപ്പെടുവിക്കുന്ന ഏജന്‍സിയാണ്. ഇടനിലക്കാര്‍ക്കു നല്‍കുന്ന സെയില്‍സ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. പലിശനിരക്ക്: സോവറീന്‍ ഗോള്‍ഡ് ബോണ്ടില്‍ സര്‍ക്കാർ നിശ്ചയിക്കുന്ന പലിശ നിരക്കില്‍ സര്‍ക്കാർ തന്നെ ബോണ്ട് നല്‍കും. പലിശ കണക്കാക്കുന്നത് അപ്പോഴത്തെ ആഭ്യന്തര, രാജ്യാന്തര വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും. ഇത് വ്യത്യസ്തമായിട്ടാണ് നില്‍ക്കുക. നിക്ഷേപസമയത്തെ സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയായിരിക്കും പലിശനിരക്ക് കണക്കാക്കുന്നത്. ഇത് അസ്ഥിര നിരക്കായോ സ്ഥിര നിരക്കായോ നിശ്ചയിക്കും. നിശ്ചിത നിരക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്വര്‍ണത്തന്‍റെ വില കണക്കാക്കുന്നത്. ബോണ്ട് പുറപ്പെടുവിക്കുമ്പോഴും തിരിച്ചുനല്‍കുമ്പോഴും ആര്‍ബിഐയുടെ ഈ നിശ്ചിത നിരക്കനുസരിച്ചാണ് തത്തുല്യമായ രൂപയുടെ മൂല്യം കണക്കാക്കുന്നത്. ഈ നിരക്ക് ബോണ്ട് പുറപ്പെടുവിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും മാത്രമല്ല എല്‍ടിവിക്കും ലോണ്‍ നല്‍കുന്നതിനുമെല്ലാം ഇതായിരിക്കും റഫറന്‍സ് നിരക്ക്. പരിധി: സോവറീന്‍ ഗോള്‍ഡ് ബോണ്ട് പുറപ്പെടുവിക്കുന്നത് 5, 10, 50, 100 ഗ്രാം തുടങ്ങിയ അളവുകളിലാണ്. ഒരു വ്യക്തിക്ക് ഒരു വര്‍ഷം 500 ഗ്രാം സ്വര്‍ണമാണ് ബോണ്ടാക്കാവുന്നത്. പണം കൊടുത്ത് തത്തുല്യമായ സ്വര്‍ണത്തിന്‍റെ അളവിലാണ് ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നത്. പരമാവധി 500 ഗ്രാം വരെയുള്ള ബോണ്ടുകളാണ് ഇന്ത്യയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാങ്ങാവുന്നത്. എങ്ങനെയാണ് നിക്ഷേപിക്കേണ്ടത് ഇതിനായി നിശ്ചയിക്കപ്പെട്ട ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, പോസ്റ്റ് ഓഫീസുകൾ, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി) ഏജന്‍റുമാര്‍, ഗവണ്മെന്‍റ് നിശ്ചയിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കാം. സര്‍ക്കാരിനുവേണ്ടി നിക്ഷേപം ശേഖരിക്കാനും ബോണ്ടുകള്‍ തിരിച്ചെടുക്കാനും വരെ ഇവര്‍ക്ക് അധികാരമുണ്ട്. എനിക്കുവേണ്ടിയാണോ? ഡീമാറ്റ് ആയോ കടലാസ് രൂപത്തിലോ സോവറീന്‍ ഗോള്‍ഡ് ബോണ്ട് ലഭിക്കാം. ബോണ്ടിന്‍റെ കാലാവധി ഏറ്റവും കുറഞ്ഞത് അഞ്ചു മുതല്‍ ഏഴു വര്‍ഷമാകാം. യൂണിറ്റുകള്‍ എപ്പോള്‍വേണമെങ്കിലും ലിക്വിഡേറ്റ് ചെയ്യാവുന്നതാണ്. പരമാവധി ഗാരന്‍റിയുള്ളതും നിക്ഷേപിക്കപ്പെടുന്ന മൂലധനവും ലഭിക്കുന്ന പലിശയും ബോണ്ടുകളില്‍ വകവയ്ക്കപ്പെടുന്നതുമാണ്. വായ്പകള്‍ക്ക് ഈടായി ബോണ്ടുകള്‍ ഉപയോഗിക്കാം. മാത്രമല്ല, നേരത്തെ ബോണ്ട് തിരിച്ചുനല്‍കണമെന്നുള്ളവര്‍ക്ക് അത് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ആവാം. ഒരു വ്യക്തിഗത നിക്ഷേപകനെ സംബന്ധിച്ചിടത്തോളം സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് യഥാര്‍ഥ സ്വര്‍ണത്തിനു കണക്കാക്കുന്നതുപോലെയാണ്. കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് ബോണ്ട് കൈമാറ്റം ചെയ്താലും ഇന്‍ഡക്സേഷന്‍ ആനുകൂല്യം ലഭിക്കുമെന്നും സമ്പൂര്‍ണ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് ഇളവ് ബോണ്ട് തിരിച്ചുനല്‍കുമ്പോള്‍ ലഭിക്കുമെന്നും റവന്യൂവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ബോണ്ട് എങ്ങനെ തിരിച്ചുനല്‍കാം? കാലാവധിപൂര്‍ത്തിയാകുമ്പോള്‍ പണമായി മാത്രമേ ബോണ്ട് തിരിച്ചുനല്‍കാനാവൂ. ബോണ്ടിന്‍റെ പലിശനിരക്ക് കണക്കാക്കുന്നത് നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണത്തിന്‍റെ മൂല്യം കണക്കാക്കിയാണ്. ഗ്രാമിന്‍റെ അടിസ്ഥാനത്തിലുള്ള സ്വര്‍ണത്തിന്‍റെ മൂല്യമനുസരിച്ചുള്ള നിക്ഷേപത്തുക സ്വര്‍ണത്തിന്‍റെ അപ്പോഴത്തെ വില കണക്കാക്കിയായിരിക്കും നിശ്ചയിക്കുക. നിക്ഷേപം കണക്കാക്കുന്ന സമയം മുതല്‍ സ്വര്‍ണത്തിന്‍റെ വില കുറയുകയാണെങ്കിലോ മറ്റേതെങ്കിലും കാരണത്താലോ മൂന്നു വര്‍ഷത്തെ കാലാവധി കൂടി നിക്ഷേപകന് അനുവദിക്കും. സ്വര്‍ണത്തിന്‍റെ വില കൂടുമ്പോഴും കുറയുമ്പോഴും അതിന്‍റെ ലാഭ-നഷ്ട സാധ്യതകള്‍ നിക്ഷേപകര്‍ക്കായിരിക്കും. സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് നിക്ഷേപകന്‍ ബോധവാനായിരിക്കണം.
ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. ഹിജ്റ വർഷം 13 മുതൽ 23 വരെ ഏകദേശം പത്തര വർഷമാണ് അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടം. ആ കാലഘട്ടത്തിലെ വ്യാപകമായ ഇസ്ലാമിക വിജയങ്ങളെ കുറിച്ച് ശിബ്ലി നുഅ്മാനി എഴുതിയിരിക്കുന്നത് ഹദ്റത്ത് ഉമർ(റ) കീഴടക്കിയ പ്രദേശങ്ങളുടെ ആകെ വിസ്തീർണ്ണം 22,51,030 ചതുരശ്രമെൽ ആണ്. സിറിയ, ഈജിപ്ത്, ഇറാഖ്, ഇറാൻ, ഖൂസിസ്താൻ, ആർമീനിയ, ആസർബായ്ജാൻ, പേർഷ്യ, കിർമാൻ, ഖുറാസാൻ, മക്റാൻ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ഹദ്റത്ത് ഉമർ(റ) തന്റെ എല്ലാ തിരക്കുകൾക്കിടയിലും വിജയവേളകളിൽ മുസ്ലീങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം സെന്യങ്ങൾക്കൊപ്പം യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നില്ലെങ്കിലും മദീനയിൽ നിന്നുകൊണ്ടുതന്നെ മുസ്ലീം സെനാധിപന്മാർക്ക് മാർഗനിർദേശങ്ങൾ അയച്ചുകൊടുക്കുമായിരുന്നു. ദിവസവും എന്ന കണക്ക് അവരുമായി കത്തിടപാടുകൾ നടത്തുമായിരുന്നു. ഹദ്റത്ത് ഉമർ(റ) മദീനയിൽ ഇരുന്നു കൊണ്ടുതന്നെ മുസ്ലീം സെന്യങ്ങളുടെ ക്രമീകരണത്തിനായി വേണ്ട ഉപദേശ നിർദേശങ്ങൾ നല്കിയിരുന്നു. അതെത്രത്തോളം കൃത്യമായ മാർഗനിർദേശങ്ങൾ ആയിരുന്നു എന്നാൽ അദ്ദേഹത്തിന്റെ പക്കൽ ആ പ്രദേശങ്ങളുടെ ഭൂപടം ഉള്ള പോലെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൺമുമ്പാകെ തന്നെ ആ പ്രദേശങ്ങൾ ഉള്ള പോലെ തോന്നിയിരുന്നു. സ്വഹീഹുൽ ബുഖാരിയിൽ ഇമാം ബുഖാരി അദ്ദേഹത്തെ കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു, ഹദ്റത്ത് ഉമർ(റ) പറയാറുണ്ടായിരുന്നത് ഞാൻ നമസ്കാരത്തിൽ കൂടി എന്റെ സെന്യങ്ങളെ ക്രമീകരിച്ചു കൊണ്ടിരിക്കും എന്നായിരുന്നു. അതായത് അദ്ദേഹം ഇസ്ലാമിക സെന്യങ്ങളെ കുറിച്ച് എത്രത്തോളം ചിന്താധീനനായിരുന്നു എന്നാൽ നമസ്കാര വേളകളിൽ പോലും അദ്ദേഹം അതുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്കരിച്ചും ഇക്കാര്യത്തിനായി ദുആ ചെയ്തും കൊണ്ടിരിക്കുമായിരുന്നു. അക്കാരണത്താൽ തന്നെയാണ് അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ പിൻപറ്റിക്കൊണ്ട് മുസ്ലിം സെന്യങ്ങൾ അങ്ങേയറ്റത്തെ പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളാൽ യുദ്ധവിജയം നേടികൊണ്ടിരുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും. സയ്യിദ് മീർ മഹ്മൂദ് അഹ്മദ് സാഹിബ് ഇറാൻ-ഇറാഖ് വിജയങ്ങളെ കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു. ഹദ്റത്ത് അബൂബക്കർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ഇറാഖ് സെന്യത്തിന്റെ പടനായകൻ ഹദ്റത്ത് ഖാലിദ് ബിൻ വലീദ്(റ) ആയിരുന്നു. എന്നാൽ അദ്ദേഹം ഖിലാഫത്തിന്റെ അവസാന സമയത്ത് സിറിയൻ യുദ്ധങ്ങളുടെ പ്രാധാന്യം നിമിത്തം അദ്ദേഹത്തെ സിറിയിലേക്ക് പറഞ്ഞയക്കുകയുണ്ടായി. അനന്തരം ഇറാഖിലെ പടനായകത്വം ഹദ്റത്ത് മുസന്ന ബിൻ ഹാരിസയെയും ഏല്പിച്ചു. ഹദ്റത്ത് അബൂബ ക്കർ(റ) രോഗബാധിതനാകുകയും ഇസ്ലാമിക സെന്യത്തിന് സന്ദേശങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്തപ്പോൾ ഹദ്റത്ത് മുസന്ന തന്റെ ഒരു പ്രതിനിധിയെ സെന്യത്തിന്റെ സാരഥ്യം ഏല്പിച്ചുകൊണ്ട് ഹദ്റത്ത് അബൂബക്കറിന്റെ സമക്ഷം ഹാജരായി. ഹദ്റത്ത് അബൂബക്കർ ഹദ്റത്ത് ഉമറിനെ വിളിപ്പിക്കുകയും തന്റെ മരണശേഷം ഉടൻതന്നെ മുസ്ലീങ്ങളെ ജിഹാദിനായി ബോധവല്ക്കരിക്കണമെന്നും ഒരു സെന്യത്തെ തയ്യാറാക്കി മുസന്നയോടൊപ്പം അയക്കക്കണമെന്നും വസിയ്യത്ത് ചെയ്തു. ഹദ്റത്ത് അബൂബക്കറി(റ)ന്റെ വഫാത്തിന് ശേഷം ഹദ്റത്ത് ഉമർ(റ) മൂന്നുദിവസം തുടർച്ചയായി മുസ്ലീങ്ങളെ ബോധവല്ക്കരിച്ചു കൊണ്ടിരുന്നു. എന്നാൽ ജനങ്ങൾ ഇറാൻന്റെ പ്രതാപവും ഗരിമയും കണ്ടു ഭയന്നിരുന്നു. ഇറാഖിനെ ജയിച്ചടക്കാൻ ഹദ്റത്ത് ഖാലിദിനല്ലാതെ സാധിക്കില്ലെന്ന് അവർ കരുതി. എന്നാൽ നാലാം ദിവസം ഹദ്റത്ത് ഉമറി(റ)ന്റെ പ്രൗഢഗംഭീരമായ പ്രഭാഷണം കേട്ടു ജനങ്ങളുടെ ഹൃദയം പ്രകമ്പിതമാകുകയും തല്ഫലമായി അഞ്ചായിരം പേരടങ്ങുന്ന സെന്യം തയ്യാറാകുകയും ചെയ്തു. ഹിജ്റ 13 ന് ഒരു യുദ്ധം നടന്നു. അത് നമാരിഖ് യുദ്ധം/ കസ്കർ യുദ്ധം എന്ന് അറിയപ്പെട്ടു. അതിന്റെ വിശദീകരണം ഇപ്രകാരമാണ്. ഇറാനിലെ രാജസദസ് പ്രമാണിമാരുടെയും അമീർമാരുടെയും പരസ്പര കലഹം കാരണം കലാപകലുഷിതമായിരുന്നു. അപ്പോൾ അവിടെ റുസ്തം എന്ന ഒരു പുതിയ വ്യക്തി രംഗത്തുവരികയും ഇറാൻ സദസ്സിലെ സർവ്വാധികാരി ആയിത്തീരുകയും ചെയ്തു. റുസ്തം ഒരു മഹാവീരനും വിവേക ശാലിയുമായ വ്യക്തിയായിരുന്നു. അയാൾ മുസ്ലീം അധിനിവിഷ്ട പ്രദേശങ്ങളിൽ തന്റെ ആളുകളെ അയച്ച് അവിടെ പ്രക്ഷോഭമുണ്ടാക്കുകയും ഹദ്റത്ത് മുസന്നയെ നേരിടാനായി ഒരു സെന്യത്തെ അയക്കുകയും ചെയ്തു. അത്തരമൊരു പരിതസ്ഥിതിയിൽ സെന്യവുമായി പിൻമാറുന്നതാണ് ഉചിതം എന്ന് ഹദ്റത്ത് മുസന്ന കരുതി. എന്നാൽ റുസ്തം തന്റെ സെനിക മുന്നേറ്റം തുടരുകയും ഒരു ശക്തമായ സെന്യങ്ങളെ തയ്യാറാകുകയും മുസ്ലീങ്ങളെ നേരിടാനായി രണ്ടു ഭാഗങ്ങളിൽ കൂടി സെന്യങ്ങളെ അയക്കുകയും ചെയ്തു. ജാബാൻ അതിൽ ഒരു സെന്യത്തെ നയിച്ചു കൊണ്ട് കൂഫയുടെ അടുത്തുള്ള നമാരിഖിൽ എത്തുകയും ചെയ്തു. രണ്ടാമത്തെ സെന്യം നർസിയുടെ നേതൃത്വത്തതിൽ കസ്കറിൽ എത്തി. കസകർ പട്ടണം ബാഗ്ദാദിനും ബസ്റയക്കും ഇടയിൽ യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. നമാരിഖിൽ വച്ച് ഹദ്റത്ത് അബൂഉബൈദിന്റെയും ജാബാന്റെയും സെന്യങ്ങൾ ഏറ്റുമുട്ടി. യുദ്ധം കൊടുമ്പിരി കൊണ്ടു. അതിൽ ഇറാൻ സെന്യം പരാജയമേറ്റു വാങ്ങി. അവിടെ നടന്ന ഒരു സംഭവത്തിൽ നിന്നും മുസ്ലീങ്ങളുടെ ധാർമികമായ ഉന്നത നിലവാരം സ്പഷ്ടമാകുകയുണ്ടായി. ഇറാൻ സെന്യത്തിലെ രാജാവിന്റെ സ്ഥാനത്തുണ്ടായിരുന്ന ജാബാൻ ബന്ധനസ്ഥനായപ്പോൾ അയാളെ പിടികൂടിയ മുസ്ലിമിന് അയാളെ അറിയില്ലായിരുന്നു. അത് മുതലെടുത്തുകൊണ്ട് ജാബാൻ തഞ്ചത്തിൽ മോചനമൂല്യം നല്കി രക്ഷപ്പെട്ടു. ഇക്കാര്യം അറിഞ്ഞ മറ്റു മുസ്ലീങ്ങൾ അയാളെ രണ്ടാമതും പിടികൂടി. എന്നാൽ ഒരിക്കൽ ഫിദ്യ വാങ്ങി മോചിപ്പിച്ച വ്യക്തിയെ രണ്ടാമതും ബന്ദിയാക്കാൻ ഹദ്റത്ത് അബൂഉബൈദ കൂട്ടാക്കിയില്ല. യുദ്ധത്തിൽ അത് വലിയ നേട്ടമുണ്ടാക്കുന്ന കാര്യം ആയിരുന്നെങ്കിൽ കൂടി മുസ്ലീങ്ങൾ ധാർമികത കെവെടിഞ്ഞില്ല. ഹിജ്റ വർഷം പതിമൂന്നിനു തന്നെ സുഖാത്വിയ യുദ്ധവും നടന്നു. പരാജയം ഏറ്റുവാങ്ങിയ ശേഷം ഇറാൻ സെന്യം കസ്കറിലേക്ക് വിരണ്ടോടിയിരുന്നു. അവിടെ മറ്റൊരു ഇറാനി സെന്യാധിപൻ നർസി തന്റെ സെന്യവുമായി മുസ്ലീങ്ങളെ നേരിടാൻ തയ്യാറായി നില്ക്കുകയായിരുന്നു. അവിടെ സുഖാത്വിയ മെതാനത്ത് ഒരു വമ്പിച്ച പോരാട്ടം നടക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്താൽ മുസ്ലീങ്ങൾക്ക് വിജയം ലഭിക്കുകയും ചെയ്തു. ബാറോസമായ യുദ്ധവും ഹിജ്റ വർഷം പതിമൂന്നിനു തന്നെ നടന്നു. കസ്കറിനും സുഖാത്വിയക്കും ഇടയിലുള്ള സ്ഥലമാണത്. അവിടെ ഇറാൻ സെന്യത്തെ നയിച്ചത് ജാലിനൂസായിരുന്നു. ബസ്റക്കും കൂഫക്കും ഇടയിലുള്ള പ്രദേശങ്ങളെ സുവാദ് ഭൂമി എന്നായിരുന്നു വിളിച്ചിരുന്നത്. ബാറോസമായയും ആ പ്രദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഹദ്റത്ത് അബൂഉബെദ് ഖുസിയാസ എന്ന സ്ഥലത്തെത്തുകയും അവിടെ ചെറിയ പോരാട്ടം നടന്ന ശേഷം ഇറാൻ സെന്യം പരാജിതരാകുകയുമുണ്ടായി. യൂഫ്രട്ടീസ് നദീതീരത്ത് ഹിജ്റ വർഷം പതിമൂന്നിനു മുസ്ലീങ്ങളും ഇറാനികളും തമ്മിൽ ഒരു യുദ്ധം നടന്നു. അതിന്റെ പേര് ജിസർ യുദ്ധം എന്നായിരുന്നു. അതിൽ മുസ്ലീങ്ങളുടെ സേനാധിപതി ഹദ്റത്ത് അബൂഉബൈദ് ആയിരുന്നു. ഇറാനെ നയിച്ചത് ബഹ്മൻ ജാസ്വിയ ആയിരുന്നു. മുസ്ലീം സെന്യത്തിൽ പതിനായിരം പേരും ഇറാൻ സെന്യത്തിൽ മുപ്പതിനായിരം പേരും ഉണ്ടായിരുന്നു. ഇറാൻ സെന്യത്തോടൊപ്പം 300 ആനകളും ഉണ്ടായിരുന്നു. യൂഫ്രട്ടീസ് നദി ഇരു സെന്യങ്ങളുടെ ഇടയിലായിരുന്നു. അക്കാരണത്താൽ രണ്ടു കൂട്ടരും കുറച്ചു ദിവസങ്ങൾ യുദ്ധം ചെയ്തില്ല. അവസാനം ഇരു സെന്യങ്ങളും യൂഫ്രട്ടീസ് നദിക്കു കുറുകെ ഒരു പാലം പണിയാൻ തയ്യാറായി. ജിസർ എന്നത് പാലത്തിന്റെ അറബി വാക്കാണ്. അതുകൊണ്ടാണ് ഇതിനെ ജിസർ യുദ്ധം എന്നു പറയുന്നത്. പാലം തയ്യാറാക്കിയ ശേഷം ഹദ്റത്ത് അബൂഉബൈദ് നദി കടന്ന് ശത്രു സെന്യവുമായി ഏറ്റുമുട്ടി. തുടക്കത്തിൽ ഇറാൻ സെന്യം ചിതറി പോകാൻ തുടങ്ങിയെങ്കിലും ബഹ്മൻ ജാസ്വിയ ആനകളെ മുന്നോട്ടേക്ക് വിട്ട് മുസ്ലീങ്ങളുടെ അണികളെ താളംതെറ്റിച്ചു. അപ്പോൾ ഹദ്റത്ത് അബൂഉബൈദ് ആനകളുടെ തുമ്പി കെകൾ വെട്ടാൻ ഉത്തരവ് നല്കുകയും സ്വയം മുന്നോട്ട് നീങ്ങി ഒരു ആനയുടെ തുമ്പിക്കെ വെട്ടുകയും ചെയ്തു. മറ്റു മുസ്ലീങ്ങളും അത് കണ്ട് അതുപോലെ പ്രവർത്തിച്ചു. ഒരു ഘോര യുദ്ധം തന്നെ അവിടെ അരങ്ങേറി. ഹദ്റത്ത് അബൂഉബൈദും അതുപോലെ മറ്റ് ആറ് മുസ്ലിം പടനായകന്മാരും ഒന്നിനുപിറകെ ഒന്നായി പതാക കെമാറുകയും ശഹീദാകുകയും ചെയ്തു. എട്ടാമത്തെ സേനാനായകൻ ഹദ്റത്ത് മുസന്ന ആയിരുന്നു അദ്ദേഹം ഇസ്ലാമിക സെന്യത്തെ പുനഃസംഘടിപ്പിക്കുകയും ശക്തമായ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിനും പരിക്കേറ്റെങ്കിലും വളരെ ധെര്യത്തോടെ പോരാടിക്കൊണ്ട് അദ്ദേഹം യൂഫ്രട്ടീസ് നദി കടന്നു തിരിച്ചുപോയി. ആ യുദ്ധത്തിൽ മുസ്ലീം പക്ഷത്തു നിന്നും 4000 പേരും ശത്രു പക്ഷത്തു നിന്നും 6000 പേരും വധിക്കപ്പെട്ടു. ഇറാൻ രാജസദസ്സിലെ അംഗങ്ങൾ തമ്മിൽ വീണ്ടും പരസ്പര ഭിന്നത ഉടലെടുത്ത കാരണത്താൽ ബഹ്മൻ ജാസ്വിയക്ക് പെട്ടെന്ന് തിരികെ പോകേണ്ടി വന്നതിനാൽ മുസ്ലീങ്ങൾക്ക് ആ പരാജയത്തിന്റെ അനിവാര്യ നാശനഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടാനായി. ഹദ്റത്ത് മുസ്ലിഹ് മൗഊദ് (റ) ജിസർ യുദ്ധത്തെ കുറിച്ച് ഇപ്രകാരം എഴുതുന്നു, ഇസ്ലാമിന് നേരിട്ട ഏറ്റവും ഭീമവും ഭയാനകവുമായ പരാജയം ജിസർ യുദ്ധമായിരുന്നു. അത് എത്രകണ്ട് ഭീകരമായിരുന്നു എന്നാൽ മദീനവരെ അത് നടുക്കം സൃഷ്ടിച്ചു. ഹദ്റത്ത് ഉമർ മദീന വാസികളെ ഒരുമിച്ചു കൂട്ടുകയും അവരോട് ഇങ്ങനെ പറയുകയും ചെയ്തു, മദീനക്കും ഇറാനും ഇടയിൽ ഇനിയിപ്പോൾ യാതൊരു പ്രതിബന്ധവുമില്ല. മദീന തീർത്തും അസുരക്ഷിതമായിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം ശത്രുക്കൾ ഇവിടെ എത്തിയേക്കാം. ആയതിനാൽ ഞാൻ തന്നെ കമാൻഡർ ആയി സെനിക നീക്കം നടത്താമെന്ന് കരുതുന്നു. ആ അഭിപ്രായം മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടെങ്കിലും ഹദ്റത്ത് അലി(റ) പറഞ്ഞു, ദൗർഭാഗ്യവശാൽ താങ്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ മുസ്ലീങ്ങൾ ഛിന്നഭിന്നമായി പോകുകയും അവരുടെ അഖണ്ധതക്ക് വിള്ളലേൽക്കുകയും ചെയ്യും. ആയതിനാൽ താങ്കൾ സ്വയം പോകാതെ മറ്റാരെയെങ്കിലും അയക്കുകയാണ് ഉചിതം. അപ്പോൾ സിറിയയിൽ റോമക്കാരുമായി യുദ്ധത്തിൽ വ്യാപൃതനായിരുന്ന ഹദ്റത്ത് സഅദ് (റ)നോട് പറ്റാവുന്നത്ര സെന്യം മദീനയിലേക്ക് അയച്ചുതരികയെന്നും മദീന തീർത്തും അസുരക്ഷിതമാണെന്നും ശത്രുമുന്നേറ്റം തടയാനുള്ള നീക്കം നടത്തിയില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഇവിടെ കടന്നാക്രമണം നടത്തി മദീനയെ കീഴ്പ്പെടുത്തിയേക്കാമെന്നും ഹദ്റത്ത് ഉമർ(റ) സന്ദേശമയച്ചു. ഹദ്റത്ത് ഉമറി(റ)നെ കുറിച്ചുള്ള വിവരണം തുടരുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഹുസൂർ തിരുമനസ്സ് ചില മർഹൂമീങ്ങളെ കുറിച്ചുള്ള അനുസ്മരണം നടത്തുകയും അവരുടെ ജനാസ നമസ്കരിപ്പിക്കും എന്ന് അറിയിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ഫത്ത്ഹി അബ്ദുസ്സലാം മുബാറക് സാഹിബ്: ഇദ്ദേഹം ഈജിപ്തുകാരനായിരുന്നു. കഴിഞ്ഞദിവസം 75 വയസ്സിലാണ് വഫാത്തായത്. ഇന്നാലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ. മർഹൂമിന്റെ പിതാവ് നഖ്ശ് ബന്ദി തരീഖത്ത് പിന്തുടരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന് 88 വയസ്സിലാണ് ആണ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ബൈഅത്ത് ചെയ്തു ജമാഅത്തിൽ പ്രവേശിക്കാനുള്ള തൗഫീഖ് ലഭിച്ചത്. അദ്ദേഹം 10 വയസ്സ് പ്രായത്തിൽ തന്നെ പരിശുദ്ധഖുർആൻ മനപ്പാഠമാക്കുകയും തുടർന്ന് കയ്റോ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ഡിഗ്രി എടുക്കുകയും ചെയ്തു. 1998ൽ ബഹുമാനപ്പെട്ട മുസ്തഫ സാഹിബ് മുഖേന അദ്ദേഹത്തിന് അഹ്മദിയ്യാ അധ്യാപനങ്ങളെ കുറിച്ച് പരിചയപ്പെടാനായി. തുടർന്ന് വളരെ വളരെ മനനവും വിചിന്തനവും വായനയും ദുആയും നടത്തിയ ശേഷം 2001ൽ കാലത്തിന്റെ ഇമാമിനെ മഹ്ദിയായി സ്വീകരിക്കാനുള്ള തൗഫീഖ് ലഭിച്ചു. അദ്ദേഹം ജമാഅത്തിൽ വളരെ വെജ്ഞാനിക സേവനങ്ങൾ കാഴ്ച വയ്ക്കുകയുണ്ടായി. ജമാഅത്ത് പുസ്തകങ്ങളുടെ അറബി തർജ്ജുമ ചെയ്തിരുന്നു. എം.ടി.എ യിൽ അറബിയയുടെ പ്രാഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രാദേശിക ജമാഅത്തിൽ ഒരു ദീർഘകാലം സെക്രട്ടറി തബ്ലീഗ് ആയിരുന്നു. ഹദ്റത്ത് മസീഹ് മൗഊദ്(അ)നോടും ഖലീഫമാരോടും ഖാദിയാൻ ദാറുൽ അമാനോടും ഒക്കെ വളരെ ഉൽക്കടമായ സ്നേഹമായിരുന്നു. ഹുസൂർ തിരുമനസ്സ് പറഞ്ഞു, ഹദ്റത്ത് മസീഹ് മൗഊദ് (അ)ന് ഇപ്രകാരം ഒരു വെളിപാടുണ്ടായി, യദ്ഊന ലക്ക അബ്ദാലു ശ്ശാമി വ ഇബാദുല്ലാഹി മിനൽ അറബി അതായത് സിറിയയിലെ പുണ്യാത്മാക്കളും അതുപോലെ പോലെ അറേബ്യയിലെ ദെവദാസന്മാരും നിനക്ക് വേണ്ടി ദുആ ചെയ്യുന്നു. പറയുന്നു, ഇതെന്താണ് കാര്യം, എപ്പോൾ എങ്ങനെയാണ് നടക്കുക എന്നൊക്കെ അല്ലാഹുവിനു മാത്രമറിയാം. അല്ലാഹു അഅ്ലമു ബിസ്സ്വവാബി. ശേഷം ഹുസൂർ തിരുമനസ്സ് പറഞ്ഞു, അല്ലാഹുവിൻറെ അനുഗ്രഹത്താൽ അറേബ്യയിൽ ജമാഅത്തുകൾ സ്ഥാപിതമായിട്ടുള്ള ഇടങ്ങളിലൊക്കെ ഫത്ത്ഹി സാഹിബിനെ പോലെ ആത്മാർത്ഥരായ അഹ്മദികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഫത്ത്ഹി സാഹിബിനെ കൂടാതെ ഖലീൽ മുബശ്ശിർ അഹ്മദ് സാഹിബ് മുൻ മുബല്ലിഗ് ഇൻചാർജ് കാനഡ, സിയറാലിയോണിന്റെ ഭാര്യ ബഹുമാനപ്പെട്ട റസിയ സാഹിബ, ഡോക്ടർ സുൽത്താൻ മുബശ്ശിർ സാഹിബിന്റെ ഭാര്യ സായിറ സുൽത്താൻ സാഹിബ, സിറിയയിലെ ഗസൂനുൽ മആദ് മാനി സാഹിബ എന്നിവരെ അനുസ്മരിക്കുകയും അല്ലാഹു എല്ലാവരുടെയും മഗ്ഫിറത്തിനും പദവികൾ ഉയർത്തുന്നതിനും വേണ്ടി ദുആ ചെയ്യുകയുമുണ്ടായി.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പത്ത് മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന് പറ‍ഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. Web Team First Published Sep 29, 2022, 1:27 PM IST തൃശൂര്‍: തൃശൂരില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയിലായി. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പത്ത് മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന് പറ‍ഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. മൈ ക്ലബ് ട്രേഡേഴ്സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക്, ടോണ്‍ടി വെഞ്ചേഴ്സ് എന്നീ കമ്പനികളുടെ മറവില്‍ അഞ്ഞൂറ് കോടിയിലേറെ രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ വടക്കാഞ്ചേരി സ്വദേശികളായ മലാക്ക രാജേഷ്, കൂട്ടാളി ഷിജോ പോള്‍ എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്ന് തൃശൂര്‍ ഇസ്റ്റ്, വെസ്റ്റ് സിഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പത്ത് മാസം കൊണ്ട് ഇരട്ടി തുക നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം പതിനെണ്ണായിരം രൂപ പലിശ നല്‍കാമെന്നും ഇവര്‍ നിക്ഷേപകരോട് പറഞ്ഞിരുന്നു. ക്രിപ്റ്റോ കറന്‍സി വിനിമയം, സ്വര്‍ണ്ണം, വെള്ളി, ക്രൂഡ് ഓയില്‍ ട്രേഡിങ് എന്നിവയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ കോടികള്‍ സമാഹരിച്ചത്. പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ പ്രതികള്‍ നാടുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍ നിന്ന് ഇരുവരെയും വലയിലാക്കിയത്. രാജേഷ് മാത്രം അമ്പത് കോടി രൂപയോളം സമാഹരിച്ചിരുന്നതായാണ് പൊലീസ് ലഭിച്ച വിവരം. നിക്ഷേപം കൊണ്ട് സ്ഥലം വാങ്ങിയതായും ദുബായില്‍ എട്ട് സ്ഥലങ്ങളിലായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയതായും കണ്ടെത്തി. വടകരയില്‍ സ്വര്‍ണാഭരണ ശാല തുടങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായും മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായതോടെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
ഇനി ഛാന്ദോഗ്യോപനിഷത്തിലേക്കു തിരിയാം. ഇതുവരെ നാം നോക്കിയിരുന്ന കഠോപനിഷത്ത് വളരെ പില്‍ക്കാലത്തുണ്ടായതാണ്. അതിലെ ഭാഷയ്ക്കു പുതുക്കവും ആശയങ്ങള്‍ക്കു ക്രമവല്‍ക്കരണവും കൂടും. പ്രാചീനോപനിഷത്തുകളിലെ ഭാഷ വേദസംഹിതാഭാഷപോലെ പഴയതാണെന്നു മാത്രമല്ല, അതുകളില്‍ പറഞ്ഞുവെച്ച തത്ത്വം എന്തെന്നു കണ്ടെത്തണമെങ്കില്‍ കേവലം അപ്രകൃതങ്ങളായ പല കാര്യങ്ങളും താണ്ടിപ്പോകയും വേണം. വേദസാഹിത്യത്തിലെ രണ്ടിലൊരു ഭാഗം കര്‍മ്മങ്ങളെ പ്രതിപാദിക്കുന്നതാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. ഈ പഴയ (ഛാന്ദോഗ്യ) ഉപനിഷത്തില്‍ അതിന്റെ ലാഞ്ഛന വളരെയുണ്ട്. ഇതില്‍ പകുതിയിലധികം കര്‍മ്മപരമാണ്. എന്നാല്‍ ഈ പഴയ ഉപനിഷത്തുകള്‍ പഠിക്കുന്നതില്‍ വലിയൊരു ലാഭമുണ്ട്. ആദ്ധ്യാത്മികാശയങ്ങള്‍ വളര്‍ന്നുവരുന്ന ചരിത്രം ഇതുകളില്‍ കണ്ടെത്താം. നവീനോപനിഷത്തുകളിലാവട്ടെ, ആശയങ്ങള്‍ ഒരുക്കൂട്ടി ഒരിടത്തു വെച്ചതുപോലെ കാണും. ഉദാഹരണത്തിന് ഭഗവദ്ഗീതയെടുക്കുക. അത് എല്ലാറ്റിലും ഒടുവിലത്തെ ഉപനിഷത്താണെന്നു കരുതാം. അതില്‍ കര്‍മ്മകാണ്ഡഭാഗം തൊട്ടു കുളിപ്പാന്‍പോലുമില്ല. മറ്റുപനിഷത്തുകളില്‍നിന്നു സമാഹരിച്ച മനോഹരതത്ത്വകുസുമങ്ങളെക്കൊണ്ടുണ്ടാക്കിയ മഞ്ജരിപോലെയാകുന്നു ഗീത. എന്നാല്‍ ആശയങ്ങളുടെ ഉദയം അതില്‍ കാണുകയില്ല. അതുകളുടെ മൂലം അതില്‍ കണ്ടെത്താവതല്ല. അതിന് വേദങ്ങള്‍തന്നെ നോക്കണം: ഇതു പലരും പറഞ്ഞിട്ടുണ്ട്. വേദമന്ത്രങ്ങള്‍ ദിവ്യങ്ങളാണെന്ന ഭാവന നിമിത്തം അതുകള്‍ പാഠഭേദം വരാതെ രക്ഷപ്പെട്ടു ലോകത്തില്‍ മറ്റൊരു ഗ്രന്ഥത്തിനും പാഠഭേദത്തില്‍നിന്ന് ഇത്ര രക്ഷ ലഭിച്ചിട്ടില്ല. ആശയങ്ങള്‍, ഉച്ചതമാവസ്ഥയിലുള്ളതും നീചതമാവസ്ഥയിലുള്ളതും, പ്രധാനവും അപ്രധാനവും, അതില്‍ ഒരുപോലെ സൂക്ഷിച്ചിട്ടുണ്ട്. ഉത്കൃഷ്ടതത്ത്വങ്ങളും ക്രിയാകലാപവിസ്തരങ്ങളും അതില്‍ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നു. അതില്‍ കൈവെപ്പാന്‍ ആര്‍ക്കും ധൈര്യമുണ്ടായിട്ടില്ല. വ്യാഖ്യാതാക്കന്‍മാര്‍ വന്നു വേദവാക്യങ്ങള്‍ക്കു പതം വരുത്തുവാന്‍ നോക്കി: ആ പ്രാചീനവാക്യങ്ങളില്‍നിന്ന് ആശ്ചര്യകരങ്ങളായ നവീനാശയങ്ങള്‍ വെളിപ്പെടുത്തുവാന്‍ ശ്രമിച്ചു. വെറും സാമാന്യവാക്യങ്ങളില്‍പ്പോലും അദ്ധ്യാത്മതത്ത്വം ദര്‍ശിപ്പാന്‍ അവരുദ്യമിച്ചു. എന്നാല്‍ ആ വാക്യങ്ങള്‍ നിലനിന്നു. അതുകൊണ്ട് അവ വിസ്മയിക്കത്തക്ക ചരിത്രവിഷയമായിരിക്കുന്നു. അദ്ധ്യാത്മാശയങ്ങള്‍ക്ക് കാലക്രമത്തിലുണ്ടാകുന്ന വളര്‍ച്ചയോടു യോജിപ്പിക്കാന്‍വേണ്ടി ഏതു മതഗ്രന്ഥത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു നമുക്കറിയാമല്ലോ. ഒരു വാക്ക് ഇവിടെ മാറ്റി, ഒരു വാക്ക് അവിടെ ചേര്‍ത്തു: ഇങ്ങനെ ചെയ്തിട്ടുണ്ട്. വൈദികസാഹിത്യത്തെ സംബന്ധിച്ചിടത്തോളം അതു ചെയ്തിട്ടില്ലെന്നു തോന്നുന്നു. ഉണ്ടെങ്കില്‍ത്തന്നെയും അതു മിക്കവാറും അജ്ഞേയമാണ്. അതുകൊണ്ട് ആശയങ്ങള്‍ ഉത്ഭവിച്ച കാലത്ത് അവയ്ക്ക് എന്ത് അര്‍ത്ഥവ്യാപ്തിയുണ്ടായിരുന്നുവെന്നും, അവയെങ്ങനെ വികസിച്ചുവന്നുവെന്നും, വെറും ഭൗതികാശയങ്ങളില്‍ നിന്നു പുറപ്പെട്ട് വേദാന്തത്തിലെ ഉച്ചതമാവസ്ഥയിലെത്തുംവരെ അദ്ധ്യാത്മതത്ത്വങ്ങള്‍ അധികമധികം സൂക്ഷ്മങ്ങളായി പരിണമിച്ചുവന്നത് എങ്ങനെയെന്നും നമുക്കു കണ്ടു മനസ്സിലാക്കാം. ഇങ്ങനെ ഒരു ഗുണം ആ സാഹിത്യത്തിലുണ്ട്. ചില പ്രാചീനസമ്പ്രദായങ്ങളും നടപടികളും അതില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഉപനിഷത്തുകളില്‍ അവയധികമില്ല. ഭാഷ സൂത്രരൂപത്തില്‍ വളരെ സംക്ഷിപ്തമാണ്. ഈ സൂത്രവാക്യങ്ങള്‍ ചില സംഗതികള്‍ ഓര്‍മ്മവെപ്പാന്‍ ഒരു സൂചന എന്ന നിലയില്‍ ഉപനിഷത്കര്‍ത്താക്കള്‍ കുറിച്ചിട്ടവമാത്രമാണ്. ആ സംഗതികള്‍ സുപ്രസിദ്ധങ്ങളാണെന്നും അവര്‍ വിചാരിച്ചിരുന്നു. അവര്‍ ഒരു കഥ പറയുന്നത്. പക്ഷേ ശ്രോതാക്കള്‍ക്ക് അതു കേട്ട് പരിചയമുള്ളതാണെന്ന നിലയാവും. അതുകൊണ്ട് ഒരു വൈഷമ്യം. ആ ഐതിഹ്യങ്ങള്‍ നശിച്ചമട്ടായി. അല്പം അവശേഷിച്ചിട്ടുള്ളതില്‍ വളരെ അതിശയോക്തി കലര്‍ന്നുകൂടി: കഥയുടെ യഥാര്‍ത്ഥതാല്പര്യം നമുക്ക് അറിവാന്‍ പാടില്ലാതായി. അവയ്ക്ക് അര്‍ത്ഥങ്ങള്‍ പലതും പുതുതായി കല്പിച്ചു: പുരാണങ്ങളില്‍ അവ ഭാവപ്രധാനങ്ങളായ കാവ്യങ്ങളായിച്ചമഞ്ഞു. പാശ്ചാത്യരാജ്യങ്ങളില്‍ പാശ്ചാത്യജനവര്‍ഗ്ഗങ്ങള്‍ക്ക് രാഷ്ട്രാധികാരങ്ങള്‍ വര്‍ദ്ധിച്ചുവന്നതില്‍ ഒരു സംഗതി പ്രധാനമായി കാണാം. അവര്‍ക്ക് ഏകസ്വേച്ഛാധിപത്യം അസഹ്യം. ഒരുവന്‍ എല്ലാവരേയും ഭരിക്കുന്നത് അവര്‍ എപ്പോഴും തടയും. അങ്ങനെ ജനവാഴ്ചയെന്ന ഭാവനയും ഭൗതികസ്വാതന്ത്ര്യവും ക്രമത്തില്‍ ഉയര്‍ന്നുവന്നു. ഇന്ത്യയില്‍ അദ്ധ്യാത്മസ്വാതന്ത്ര്യം അതേവിധമാണ് വളര്‍ന്നുവന്നതെന്നു ഇന്ത്യന്‍ തത്ത്വശാസ്ത്രങ്ങളില്‍ കാണാം. ബഹുദേവന്‍മാരുടെ സ്ഥാനത്ത് ഒരു വിശ്വദേവനായി. ആ ഏകദേവനോടുപോലും ഉപനിഷത്തുകള്‍ എതിര്‍ക്കുന്നു. അനേകദേവന്‍മാര്‍ വിശ്വഭരണകര്‍ത്താക്കളായിരുന്ന് തങ്ങളുടെ ഗതി നിയന്ത്രിക്കുക എന്ന ഭാവന മാത്രമല്ല, ഏകദേവന്‍ വിശ്വാധിപനായിരിക്കുക എന്നതും ദുസ്സഹമായിരുന്നു. ഇതാണ് നാം ആദ്യം കാണുന്ന വിശേഷം, ഈ ഭാവന വളര്‍ന്നു പരമോച്ചത്തിലെത്തി. വിശ്വേശ്വരനെ സ്ഥാനഭ്രഷ്ടനാക്കുന്ന ഈ പരമാവസ്ഥ സാമാന്യേന എല്ലാ ഉപനിഷത്തുകളിലും ഒടുവില്‍ വന്നു കാണുന്നു. ഈശ്വരന്റെ സഗുണത്വം മറഞ്ഞ് നിര്‍ഗുണത്വം വന്നു ചേരുന്നു. പിന്നീട് ഈശ്വരന്‍ വിശ്വഭരണകര്‍ത്താവായ വ്യക്തിയല്ല: എത്രയോ ഗംഭീരനാക്കി വലുതാക്കിയ മനുഷ്യനല്ല: പിന്നെയോ, സര്‍വ്വജീവികളിലും മുഴുവന്‍ ജഗത്തിലും അന്തര്യാമിയായി മൂര്‍ത്തമായി പ്രകാശിക്കുന്ന ഒരു തത്ത്വം. സഗുണത്തില്‍നിന്ന് നിര്‍ഗുണത്തിലേക്കു കടന്നപ്പോള്‍ മനുഷ്യനെ വ്യക്തിയായി വെച്ചിരിക്കുന്നതു യുക്തിയുക്തമല്ലാതായി: അതുകൊണ്ട് ഒരു മനുഷ്യന്‍ ഒരു പ്രത്യേക വ്യക്തി എന്നതിനെ തകര്‍ത്ത് അതിന്റെ സ്ഥാനത്ത് ഒരു തത്ത്വത്തെ പ്രതിഷ്ഠിച്ചു. വ്യക്തി പുറം കാഴ്ചയില്‍മാത്രം: അകമേ തത്ത്വമിരിക്കുന്നു. ഇങ്ങനെ രണ്ടു വശത്തുനിന്നും സോപാധികം തകര്‍ത്ത് നിരുപാധികത്തിലേക്കുള്ള പ്രയാണം സമകാലികമായി കാണുന്നു: സഗുണേശ്വരന്‍ നിര്‍ഗുണനാകുന്നു, സഗുണമനുഷ്യനും നിര്‍ഗുണപുരുഷനാകുന്നു. ഇങ്ങനെ മുന്നോട്ടുപോകുന്ന നിര്‍ഗുണേശ്വരനും നിര്‍ഗുണപുരുഷനുമെന്ന രണ്ടു രേഖകളും അനന്തരഘട്ടത്തില്‍ അന്യോന്യം അടുത്തടുത്തുവരുന്നു. ഒടുവില്‍ അവ രണ്ടും ഒന്നായിച്ചമയുന്നു. അതുവരെയുള്ള ഘട്ടങ്ങളെല്ലാം ഉപനിഷത്തുകളില്‍ വ്യക്തമായുണ്ട്. ഒടുക്കം ഓരോ ഉപനിഷത്തും തത്ത്വമസി എന്ന മഹാവാക്യത്തില്‍ പര്യവസാനിക്കുന്നു. തത്ത്വം ഒന്നേയുള്ളൂ. അതു നിത്യാനന്ദമയം: അതാണ് ഈ നാനാത്വമായി പ്രകാശിക്കുന്നത്.
അവളൊരുത്തി ഒഴിഞ്ഞ മാനത്ത് നക്ഷത്രങ്ങള്‍‍‍ ഒട്ടുണ്ടെങ്കിലും അവയൊക്കെയും പരിഹസിച്ചുചിരിക്കുന്നതായിത്തോന്നി അവർക്ക്. രാത്രി തുടങ്ങിയിട്ടുള്ളൂവെങ്കിലും മഞ്ഞിന്റെർ മൂടുപടം വീശിവിരിച്ച് ഡിസംബര്‍ തന്റെങ അധികാരകാലയളവ് മുതലെടുത്ത് തുടങ്ങി. മാമരങ്ങളടെ ചാഞ്ചാട്ടത്തിനും രാപക്ഷികളുടെ കലപിലക്കും ലോകം മൊത്തം ഉറങ്ങിക്കിടക്കുമ്പോള്‍… Read More »അവളൊരുത്തി Search for... Download App Amazon Todays Deals ദേ അക്ഷരത്താളുകൾ കഥകൾ നിങ്ങളുടെ ഫേസ്ബുക്കിലും.. കഥകൾ വരുന്ന ആ നിമിഷം തന്നെ വായിക്കുവാൻ ഇപ്പോൾ തന്നെ പേജ് ലൈക്ക് ചെയ്യൂ 👍 അക്ഷരത്താളുകൾ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ കഥകൾക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ചോദ്യം: ‘മതവും സ്ത്രീയും പിന്നെ സ്വാതന്ത്ര്യവും’ എന്ന തലക്കെട്ടിൽ ഏഷ്യാനെറ്റിൽ പണ്ട് നടന്ന ‘അകത്തളം’ പരിപാടിയിൽ പൂർണവ്യക്തി എന്ന അർഥത്തിൽ സ്ത്രീക്ക് ഇസ്‌ലാമിൽ സ്വാതന്ത്ര്യമില്ല’ എന്ന് പറഞ്ഞ് യുക്തിവാദിസംഘം പ്രതിനിധി നിരത്തിയ ആരോപണങ്ങൾ താഴെ കൊടുക്കുന്നു. 1. മനുഷ്യ സൃഷ്ടിപ്പിലെ സ്ത്രീ-പുരുഷ വ്യത്യാസമെന്നത് സ്ത്രീകളോട് ദൈവം കാണിച്ച അസമത്വമാണ്. 2. അനന്തരാവകാശത്തിൽ ഒരു പിതാവിന് ഒരു പെൺകുട്ടി മാത്രമാണുള്ളതെങ്കിൽ എന്തുകൊണ്ട് അവൾക്ക് മുഴുവൻ സ്വത്തും കൊടുക്കു 3. സാക്ഷി പറയുന്ന രംഗങ്ങളിൽ പുരുഷനാണെങ്കിൽ ഒരാൾ മതിയാകുന്നിടത്ത് സ്ത്രീ ഒന്നിലധികം വേണം. 4. ഇസ്‌ലാമിന്റെ ഖിലാഫത്ത്, അമീർ പോലുള്ള നേതൃസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ എന്തുകൊണ്ട് സ്ത്രീക്ക് വോട്ടവകാശമില്ല? ഉത്തരം: അസമത്വം കാട്ടുന്നയാൾ ദൈവമാകില്ല. നീതിയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരമമായ ശക്തിവിശേഷമാണ് ദൈവം. അതിനാൽ, ദൈവത്തിൽ വിശ്വസിക്കാത്തവർക്കേ ദൈവം അസമത്വം കാട്ടി എന്ന് പറയാൻ പറ്റൂ. അതേസമയം മനുഷ്യരിൽ സ്ത്രീയും പുരുഷനും ഉണ്ടെന്ന സത്യം നിഷേധിക്കാൻ നാസ്തികർക്കും ആവില്ല. സ്ത്രീ-പുരുഷന്മാർക്കിടയിലെ പ്രകൃതിപരമായ അന്തരവും ഒരു യാഥാർഥ്യമായി അംഗീകരിക്കാൻ അവർ നിർബന്ധിതരാണ്. സ്ത്രീ ഗർഭം ധരിക്കുകയും പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട്ടുകയും ചെയ്യുമ്പോൾ പുരുഷൻ അനുഭവിക്കാത്ത പ്രയാസങ്ങൾ അവൾ സഹിക്കേണ്ടിവരുന്നു. സ്തനാർബുദം, ഗർഭാശയകാൻസർ പോലുള്ള മാരകരോഗങ്ങളും സ്ത്രീമാത്രം അനുഭവിക്കുന്നു. പുരുഷൻ ചെയ്യുന്ന എല്ലാ ജോലികളും സ്ത്രീക്ക് ചെയ്യാനാവുന്നില്ല. സ്ത്രീ ചെയ്യുന്നതൊക്കെ പുരുഷന്നും സാധിക്കുന്നില്ല. പ്രകൃതിപരമായ ഈ അന്തരങ്ങളെ യുക്തിവാദികൾ എങ്ങനെ വ്യാഖ്യാനിക്കുന്നു? വിശ്വാസികളുടെ ദൃഷ്ടിയിൽ യുക്തിമാനായ സഷ്ടാവ് പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും നിലനിൽപിനാണ് ഈ അന്തരങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. അവൻ കൃത്രിമ സമത്വം ഉദ്ദേശിച്ചില്ല. എന്നാൽ, തുല്യനീതി ഉദ്ദേശിക്കുകയും ചെയ്തു. തുല്യ നീതി ലഭ്യമാക്കിയാൽ സ്ത്രീയും പുരുഷനും സംതൃപ്തരാവും. കാരണം, അങ്ങനെയാണ് അവരുടെ മനസ്സുകളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരിലെ മഹാഭൂരിപക്ഷവും ഒരു കാലത്തും യുക്തിവാദികളാകാതിരുന്നത്. ദൈവം നൽകിയ പ്രകൃതിയും അവൻ അനുശാസിച്ച നീതിയും അവർ തിരിച്ചറിഞ്ഞതുകൊണ്ടാണ്. സ്ത്രീയുടെ സംരക്ഷണം ഭർത്താവോ പിതാവോ സഹോദരന്മാരോ ബന്ധുക്കളായ പുരുഷന്മാരോ ഏറ്റെടുക്കും. അതിനാൽ, ഒരവകാശമെന്ന നിലയിലെ സ്ത്രീക്ക് സ്വത്ത് വേണ്ടതുള്ളൂ. അതാണ് ഇസ്‌ലാമികവ്യവസ്ഥ. അനിസ്‌ലാമിക വ്യവസ്ഥയിൽ സ്ത്രീക്ക് അവകാശം നിഷേധിക്കപ്പെടുന്നതുകൊണ്ടാണ് സ്വത്തിലെ സമാവകാശപ്രശ്നം ഉദിക്കുന്നത്. അനിസ്‌ലാമികവ്യവസ്ഥയിലെ അനീതി പരിഹരിക്കേണ്ടത് ഇസ്‌ലാമിക ശരീഅത്തല്ല, വ്യവസ്ഥിതി മാറ്റുകയാണാവശ്യം. സ്ത്രീയെ ബാധിക്കുന്ന കാര്യങ്ങളിൽ സാക്ഷികളായി സ്ത്രീകൾ തന്നെ മതി; പുരുഷന്മാർ പങ്കാളികളായ ഇടപാടുകളിലാണ് ഒരു പുരുഷന് പകരം രണ്ടു സ്ത്രീകൾ എന്ന് നിഷ്കർഷിച്ചത്. പരിധികൾ പാലിക്കുന്ന സ്ത്രീ പുരുഷന്റെ ഇടപാടുകൾ പൂർണമായും സത്യസന്ധമായും കണ്ടിരിക്കാൻ ഇടയില്ലെന്നതുകൊണ്ടാണ് രണ്ടു പേർ വേണമെന്നു പറഞ്ഞത്. കോടതി വിധി പരമാവധി കുറ്റമറ്റതും സംശയാതീതവും ആയിരിക്കണമല്ലോ. ഭരണ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ത്രീക്ക് വോട്ടവകാശമുണ്ട്. മറിച്ചുള്ള അഭിപ്രായം ഒരുവിഭാഗം യാഥാസ്ഥിതിക പണ്ഡിതന്മാരുടേതാണ്. മുസ്‌ലിം ലോകത്ത് മഹാഭൂരിപക്ഷവും അത് അംഗീകരിക്കുന്നില്ല.
ഉദ്ദാലകന്‍ തന്റെ മനനം തുടര്‍ന്നു: മനസ്സ് സ്വയം ശരീരത്തില്‍ നിന്നും വിഭിന്നമായി കാണുന്നതോടെ അത് തന്റെ ഉപാധികളും ധാരണകളും ഉപേക്ഷിക്കുന്നു. തന്റെ ക്ഷണികാസ്ഥിത്വത്തെപ്പറ്റി ബോധമുണ്ടായി വിജയിക്കുന്നു. മനസ്സും ശരീരവും പരസ്പരം ശത്രുതയിലാണ്. അവയുടെ അന്ത്യത്തോടെ പരമാനന്ദം സാദ്ധ്യമാവുന്നു. അവര്‍ രണ്ടുമുള്ളപ്പോള്‍ പരസ്പരമുള്ള കലഹം മൂലം, എണ്ണമറ്റ ദുരിതാനുഭവങ്ങളുണ്ടാവുന്നു. മനസ്സാണ് സ്വന്തം ചിന്താശക്തിയിലൂടെ ശരീരത്തിന് ജന്മം നല്‍കുന്നത്. ഈ ശരീരത്തിന് തുടര്‍ച്ചയായി ദു:ഖങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും മനസ്സ് തന്നെയാണ്. ഇങ്ങിനെ കഷ്ടപ്പെടുത്തുന്നതുകൊണ്ട് ശരീരം മനസ്സിനെ (അതായത് സ്വന്തം സൃഷ്ടാവിനെ) ഇല്ലായ്മചെയ്യാന്‍ ഇച്ഛിക്കുന്നു. ഈ ലോകത്തില്‍ ആരും സുഹൃത്തായോ ശത്രുവായോ ഇല്ല. കാരണം താല്‍ക്കാലികമായി ആരാണോ സുഖാനുഭവങ്ങള്‍ നല്‍കുന്നത്, അവനാണ് സുഹൃത്ത്. ദു:ഖാനുഭവദാദാക്കള്‍ ശത്രുക്കളും.മനസ്സും ശരീരവും നിരന്തരമിങ്ങനെ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് സുഖമുണ്ടാവുക? മനസ്സിനെ ഇല്ലാതാക്കിയാലാണ് സുഖമുണ്ടാവുക എന്നതുകൊണ്ട് ശരീരം എല്ലാ ദിവസവും ദീര്‍ഘനിദ്രയില്‍ അതിനായി പരിശ്രമിക്കുന്നു. എന്നാല്‍ ആത്മജ്ഞാനമുണ്ടാവുന്നത് വരെ ശരീരവും മനസ്സും പരസ്പരം പ്രബലപ്പെടുത്തി ഒരേ ലക്ഷ്യത്തോടെ നീങ്ങുന്നതായാണു കാണുന്നത്. ജലവും അഗ്നിയും പരസ്പര വിരുദ്ധമാണെങ്കിലും അവ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് പാചകത്തിന്റെ കാര്യത്തില്‍ നമുക്കനുഭവമാണല്ലോ. “മനസ്സൊടുങ്ങുമ്പോള്‍ ശരീരവുംഇല്ലാതാവുന്നു. അത് സംഭവിക്കുന്നത് ചിന്താശക്തിയും മനോപാധികളും നിലയ്ക്കുന്നതുകൊണ്ടാണ്. എന്നാല്‍ ശരീരമില്ലാതാവുമ്പോള്‍ മനസ്സ് നിലയ്ക്കുന്നില്ല. അതിനാല്‍ മനസ്സിനെ ഇല്ലാതാക്കാനാണ് സാധകന്‍ ശ്രമിക്കേണ്ടത്.” ചിന്താശതങ്ങളാകുന്ന മരങ്ങള്‍ നിറഞ്ഞ കാടാണ് മനസ്സ്. അതിലെ വള്ളിച്ചെടികളാണാസക്തികള്‍ . അതിനെ ഇല്ലാതാക്കിയാലെനിക്ക് നിത്യാനന്ദം പ്രാപിക്കാം. മനസ്സ് മരിച്ചുകഴിഞ്ഞ് മാംസാസ്ഥിരക്തസഞ്ചയമായ ഈ ശരീരം നിലനിന്നാലുമില്ലെങ്കിലും എനിക്കൊന്നുമില്ല. കാരണം ‘ഞാന്‍’ ഈ ശരീരമല്ല എന്നുറപ്പ്. ശവശരീരം പ്രവര്‍ത്തനക്ഷമമല്ലല്ലൊ. ആത്മജ്ഞാനമുള്ളിടത്ത് മനസ്സും ഇന്ദ്രിയങ്ങളുമില്ല. ധാരണകളും ആശാസങ്കല്‍പ്പങ്ങളും ഇല്ല. ഞാനാ പരമപദത്തിലെത്തിയിരിക്കുന്നു. ഞാന്‍ വിജയിയായിരിക്കുന്നു. എനിക്ക് മോക്ഷമായിരിക്കുന്നു. ഞാന്‍ നിര്‍വാണപദം പ്രാപിച്ചിരിക്കുന്നു. എണ്ണക്കുരുവില്‍നിന്നും ആട്ടിയെടുത്ത എണ്ണയ്ക്ക് ആ കുരുവുമായി പിന്നെ യാതൊരു ബന്ധവുമില്ലാത്തതുപോലെ മനോബുദ്ധിന്ദ്രിയങ്ങളുമായുള്ള എന്റെ ബന്ധങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. ഇപ്പോളെനിക്ക് മനസ്സും ശരീരവും ഇന്ദ്രിയങ്ങളും വെറും കളിപ്പാട്ടങ്ങളാണ്. നിര്‍മലത, ആശകളുടെ പൂര്‍ണ്ണസഫലത (അതിനാല്‍ത്തന്നെ ആശകളില്ലാത്ത അവസ്ഥ), സൌഹൃദം, സത്യം, വിവേകം, പ്രശാന്തത, മധുരഭാഷണം, മഹത്വം, പ്രഭ, എകാത്മകത, അവികലവും അവിഛിന്നവുമായ അനന്താവബോധം എന്നിവയാണ് എന്റെ സന്തതസഹചാരികള്‍ . എല്ലായ്പ്പോഴും എല്ലാം എവിടെയും ഏതുവിധേനെയും നടക്കുന്നത് എന്നിലായതിനാല്‍ പ്രീതികരമോ അപ്രീതികരമോ ആയ ഒന്നിനോടും എനിക്കാമുഖ്യമോ വിരോധമോ ഇല്ല. മനസ്സൊടുങ്ങി, ഭ്രമങ്ങളടങ്ങി, ദുഷ്ചിന്തകളില്ലാതെ ഞാനെന്നില്‍ത്തന്നെ പരമപ്രശാന്തിനാണിപ്പോള്‍ .